ആരാധനയും സമുഹരുപികരണവും: പേടിയാട്ട ഭഗവതിക്ഷേത്രത്തെ മുന്‍നിര്‍ത്തിയുള്ള പഠനം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാളഗവേഷണവിഭാഗത്തിലൂടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍പ്പിക്കുന്ന ്രബന്ധം സ്രൂചിത്ര ടി.പി മലയാളഗവേഷണവിഭാഗം മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് 2023 ഡോ. ബിജു ജോസഫ് അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളഗവേഷണവിഭാഗം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട് - 673 001 സാക്ഷ്ൃയപ്തം സുചിത്ര ടി.പി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മലയാള ഗവേഷണവിഭാഗത്തിലുടെ കാലിക്കറ്റ് സര്‍വകലാശാലയില്‍, ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍പ്പിക്കുന്ന ആരാധനയും സമൂഹരൂപീകര ണവും: പേടിയാട്ട് ഭഗവതിക്ഷേ്രത്തെ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന പ്രബന്ധം എന്റെ മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലും തയ്യാറാക്കിയതാ ണെന്നും ഇത് മറ്റൊന്നിന്റെ പകര്‍പ്പോ അനുകരണമോ അല്ലെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. സമര്‍പ്പിക്കുന്ന സി.ഡി. മുന്വേ സമര്‍പ്പിച്ച പിഎച്ച്.ഡി. തീസിസിന്റെ പകര്‍പ്പാ ണെന്നും അതില്‍ പരിശോധകര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തിരുത്തലുകള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. തിയതി inc ലി സിയ 0 സതടഴ്്പസ്താവന സുചിത്ര ടി.പി. എന്ന ഞാന്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മലയാളഗവേഷണവിഭാഗത്തിലൂടെ കാലിക്കറ്റ് സര്‍വകലാശാലയില്‍, ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍പ്പിക്കുന്ന ആരാധനയും സമൂഹരുൂ പീകരണവും: പേടിയാട്ട് ഭഗവതിക്ഷേ്യരേതത്തെ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന ഗ്രബന്ധം ഡോ. ബിജു ജോസഫിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയതാണെന്നും ഇതിനുമുമ്പി ഏതെങ്കിലും ബിരുദത്തിനോ, ഫെല്ലോഷിപ്പിനോ അതുപോലുള്ള മറ്റേതെങ്കിലും അംഗീകാരത്തിനോ വേണ്ടി സമര്‍പ്പിച്ചിട്ടില്ലന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് oie തിയ്യതി: 30.06.2023. സുചിശ്ര ടി.പി. കൃതജ്ഞത എനിക്ക് ഗവേഷണത്തിനുള്ള അവസരമൊരുക്കി മികച്ചരീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തന്ന ബിജു ജോസഫ് സാറിനോടുള്ള കൃതജ്ഞത ആദ്യമേ രേഖപ്പെടുത്തട്ട. അതോടൊപ്പംതന്നെ ഈ ഗവേഷണത്തിന്റെ ഭാഗമായി എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്ന ഡോ. കെ.എം. അനില്‍ സാറിനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. കുടാതെ മലബാര്‍ ക്രിസ്ത്യന്‍ കോളേ ജിലെ അധ്യാപകരേയും എന്റെ ഗവേഷണകാലയളവില്‍ മലയാളവിഭാഗം അധ്യാപകനായിരിക്കുകയും അകാലത്തില്‍ നമ്മെ വിട്ടുപിരിയുകയും ചെയ്ത ശ്രീജിത്ത് സാറിനേയും നന്ദിയോടെ സ്മരിക്കുന്നു. ഈ ഗവേഷണത്തിന്റെ ഫലപ്രാപ്തിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നുസഹാ യിച്ച ഡോ. അനില്‍ വള്ളത്തോള്‍, ഡോ. രമിളാദേവി, ഡോ. സുരേഷ പുത്തന്‍പറമ്പില്‍ എന്നിവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഗവേഷണത്തിന്റെ നീണ്ട കാലയളവില്‍ കൂടെ നിന്ന പ്രിയേട്ടനും, ടുട്ടുവിനും അച്ഛനും അമ്മയ്ക്കും എന്റെ കുട്ടുകാർക്കും, ര്രത്യേകിച്ച് ലേഖ ക്കും, നാട്ടുകാര്‍ക്കും ഉള്ള നന്ദി വാക്കുകളില്‍ ഒതുക്കുക വയ്യ. പ്രബന്ധം ഭംഗിയായി പ്രിന്റ ചെയ്ത് ഒരുക്കിത്തന്ന ബിനാഫോട്ടോസ്റ്റാറ്റിലെ ബാലുവേ ടനും, പരിമളേച്ചിക്കും, വിനേഷിനും, സുരഭിക്കും അകൈതവമായ നന്ദി. പ്രതേകിച്ച് ഫോക്ലോര്‍ ലൈബ്രറിയിലെ ദുര്‍ഗ്ഗയോടും ക്രിസ്ത്യന്‍ കോളേ ജിലെ വിദ്യയോടും അതുപോലെ പുസ്തകങ്ങള്‍ തന്നു സഹായിച്ച എല്ലാ ലൈ്ൈബറി ജീവനക്കാരോടും ഉളള നന്ദി അറിയിക്കുന്നു. സുചിത്ര ടി.പി. ആരാധനയും സമൂഹരൂപീകരണവും: പേടിയാട്ട് ഭഗവതിക്ഷേത്രത്തെ മുന്‍നിര്‍ത്തിയുള്ള പഠനം ഡോ. ബിജു ജോസഫ് സുചിത്ര ടി. പി സാമൂഹ്യഘടനയുടെ എല്ലാ തലത്തിലും ജാതിയുടെ പുനരുല്പാദനം സംഭവിക്കുന്ന തെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു പഠനമാണിത്.അമ്മ ദൈവസങ്കലല്‍ പവുമായി ബന്ധപ്പെട്ട് നിലകൊള്ളന്ന കടലുണ്ടി പേടിയാട്ടകാവ് വാവുത്സവവും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും ചരിത്രപരമായി ഇവിടെ രേഖപ്പെടുത്തുന്നു. ഈ പ്രബന്ധത്തില്‍ പ്രാചീന കേരളത്തില്‍ നിലനിന്ന അമ്മദൈവസങ്കലത്തിന്റെ സവിശേഷതകള്‍ അന്വേഷിക്കുന്നു.തുടര്‍ന്ന് പേടിയാട്ടുകാവ് ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ കണ്ടുവരുന്ന മേല്‍ ജാതി - കീഴ് ജാതി ബന്ധങ്ങളും സാമൂഹ്യ- സാംസ്കാരിക പരിസരങ്ങളും ഈ പഠനത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ പ്രബന്ധം ആമുഖത്തിനു പുറമെ നാല് അധ്യായങ്ങളായി തിരിക്കുന്നു. കാളീസങ്കലം കേരളീയ സംസ്കാരത്തില്‍ എന്ന ഒന്നാം അധ്യായത്തില്‍ കാളിയെയും ആരാധനയേയും കേരളീയ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നു. 'കടലുണ്ടി ജനതയും സംസ്കാരവും' എന്ന രണ്ടാം അധ്യായത്തില്‍ മണ്ണര്‍ദേശത്തെ ഭൂപ്രകൃതിയും അതുമായി ബന്ധപ്പെട്ട സാംസ്കാരിക വൈവിധ ങ്ങളും പഠനവിധേയമാക്കുന്നു. 'പേടിയാട്ട് ഭഗവതി: പുരാവ്വത്തം, അനുഷ്ഠാനം, ഉത്സവം' എന്ന മൂന്നാം അധ്യായത്തില്‍ കടലുണ്ടി ഗ്രാമത്തിലെ പ്രധാന ഉത്സവമായ വാവുത്സവത്തിന്റെ സവിശേഷതകളാണ് വിശദീകരിക്കുന്നത്. 'ഉത്സവത്തിന്റെ സാമൂഹ്യധര്‍മ്മം 'എന്ന നാലാം അധ്യായത്തില്‍ കടലുണ്ടി വാവുത്സവം രൂപപ്പെടുത്തിയ സാംസ്കാരിക പരിസരം അന്വേഷിക്കുകയാണ്. കടലുണ്ടിയുടെ സാമൂഹിക ചട്ടക്കൂൂടിനകത്ത് ജാതി വിഭാഗീയതയെ ഉട്ടിയുറപ്പിക്കുന്നതാണെന്ന് പ്രസ്തുത ആചാരാനുഷ്ഠാനങ്ങളുടെ സൂക്ഷുപഠനത്തില്‍ നിന്നും വ്യക്തമാകുന്നു. കണ്ടെത്തലുകളും നിഗമനങ്ങളും ൦ ആരാധനകളെയും ചടങ്ങുകളെയും ഒരു പ്രതീക വ്യവസ്ഥയായി മനസ്സിലാക്കുകയും അതിലൂടെ അതിന്റെ രാഷ്ട്രീയ- സാമൂഹ്യ സൂചനകള്‍ എന്തെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ട്.തൊഴില്‍ വിഭജനവും അതിലുടെ സ്വാഭാവികമായി സംഭവിച്ച ജാതി വിവേചനവും സാമൂഹിക- സാംസ്കാരിക ഘടനയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. ൦ പേടിയാട്ടുകാവ് ഉത്സവത്തിന്റെ ചടങ്ങുകള്‍ പഠനവിധേയമാക്കുമ്പോള്‍ അവ ജാതി ചിന്തയെ പുന:സ്ഥാപിക്കുകയും തുടരുകയും ചെയ്യുന്നുവെന്ന് കണ്ടെത്താനാവും. ഉത്സവച്ചടങ്ങുകളില്‍ കണ്ടെത്തുന്ന മധ്യമം, ഉത്തമം എന്ന വേര്‍തിരിവുതന്നെ ജാതിബോധത്തിലെ അസ്ൃശ്യതയെ സൂചിപ്പിക്കുന്നു. പേടിയാട്ടകാവുമായി ബന്ധപ്പെട്ട് ജാതവന്‍കോട്ടയില്‍ അരങ്ങേറുന്ന അനുഷ്ഠാനകലാരൂപമായ ഐവര്‍കളിയില്‍ വൈദേശിക മതത്തിന്റേതായ വിശ്വാസ സങ്കലങ്ങളാണുള്ളത്. ഇവിടെ അനുവര്‍ത്തിച്ചു പോരുന്ന വിവിധ ആചാരാനുഷ്ഠാനങ്ങളില്‍ PD = acts laf \2\) Dr Biju Josepn } Ba} st Prof. & Research Guide A / =/ Ra Department of Malayalam in 4 7 Malabar Christian College, Kozhikode -01 XX ജാതി വ്യവസ്ഥ നിലനില്‍ക്കുന്നു. ഉത്സവാനന്തരം നടക്കുന്ന പുണ്യാഹകര്‍മ്മത്തിലുടെ ചാതുര്‍ വര്‍ണ്യം മുന്നോട്ടുവെച്ചിട്ടുള്ള ജാതിബന്ധങ്ങളിലെ ശുദ്ധാശുദ്ധസങ്കല്പത്തെ സ്ഥായിയായി നിലനിര്‍ത്തുന്നു. ൦൭൦ അയിത്താചാരവുമായി ബന്ധപ്പെട്ടുള്ള ഭൂഷ്ട് വര്‍ഷാവര്‍ഷം നടക്കുന്ന ഉത്സവത്തില്‍ പേടിയാട്ട് ഭഗവതിയുടെ മകനായ ജാതവനിലുടെ പുനരാവിഷ്ടരിക്കുന്നുണ്ട്. © കാരകളിക്കുവാന്‍ കളിക്കാരുടെ ഇടയിലേക്ക് ജാതവന്‍ ഒഓടിക്കയറുന്നതില്‍ നിന്ന് സഹനത്തിന്റെയും ജാതിക്കോയ്യയുടെയും വിലങ്ങ് പൊട്ടിച്ചെറിയുവാനുള്ള ശ്രമമാണ് കാണുന്നത്. ൦ കള്ള് നിഷിദ്ധമാക്കുന്നതിലൂടെ അമ്മയും മകനും തമ്മിലുള്ള അനുസരണക്കേടിന്റെ പ്രശൂം മാത്രമല്ല ജാതീയമായ അരികുവല്ലഛരണംകൂടി ഇതില്‍ ഒളിഞ്ഞിരിക്കുന്ന. ജാതീയമായി മേലാളനും കീഴാളനും തമ്മിലുള്ള തൊട്ടുകൂടായ്മയെയും തിണ്ടിക്കൂടായ്യയെയും ഇതിലുടെ മുന്നോട്ടുവെയ്തുന്നു. ൦ സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി നില്‍ക്കുന്ന വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍പ്പോലും അസ്പൃശ്യതയുടെ മനോഭാവം പ്രതിഫലിക്കുന്നതായി കാണാം. ൦ ബ്രാഹ്മണനായ ജാതവനെ മേൽജാതിഭവനങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഉത്സവങ്ങളിലൂടെ അയിത്തസങ്കലത്തെ പുനരുല്ലാദിപ്പിക്കുന്നതായി മനസ്സിലാക്കാം. ൦൭ പേടിയാട്ടകാവിലെ അനുഃഷ്ഠാനങ്ങളിലെല്ലാം അയിത്താചാരം നിലവിലുണ്ടെങ്കിലും വിവിധ ജാതിമതബന്ധങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കാര രൂപീകരണം പേടിയാട്ടുകാവിലെ അമ്മദൈവസങ്കല്ലപരിസരത്ത് സാധ്യമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ൦ ആരാധനയും സമൂഹരൂപീകരണവും: പേടിയാട്ട് ഭഗവതിക്ഷേത്രത്തെ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന ഗവേഷണത്തിലൂടെ കേരളത്തിലെ അമ്മദൈവസങ്കലങ്ങളെയും അവയുടെ കാര്‍ഷിക ബന്ധങ്ങളെയും ഉത്തമ-മധ്യമ പിരിച്ചെഴുത്തിലൂടെ സാധ്യമാക്കിത്തീര്‍ക്കുന്ന ജാതിബോധത്തെയും മനസ്സിലാക്കാന്‍ സാധിച്ചു. ഒപ്പം സ്ത്രീയില്‍ ദൈവത്തെ ആരോപിച്ചുകൊണ്ട് മഹത്വവല്ലരിക്കുകയും എന്നാല്‍ അസ്ൃശ്യത കലിച്ച് സ്ത്രീശാക്തീകരണ സാധ്യതയെ റദുചെയ്യുന്നതെങ്ങനെയെന്ന് സവിശേഷമായി കണ്ടെത്തുവാനും സാധിച്ചിട്ടുണ്ട്. GS SRPSE N > = ക A a [37 Ne \ — Ww eof . laf A Dr. Biju Jose 4 (: Jal} Asst. Prof. & Research Guide WAL / =/} Research Department of Mae ot Qt Ay tA Malabar Christian College, Kozhikode - Worship and Community Formation: A Case Study of the Pediyattu Bhagavathi Temple Dr. Biju Joseph Suchithra T. P It is the study about how the reproduction of caste takes place at all levels of the social structure. The Kadalundi Pediyattukavu Vavutsavam, which is associated with the concept of Mother Goddess, and its related rituals are historically documented here. This thesis explores the characteristics of the Mother Goddess concept that prevailed in ancient Kerala. Then the upper caste-lower caste relations and socio-cultural environments found during the ceremonies related to Pediyattukavu festival are the parts of this study. Apart from the introduction, this thesis is divided into four chapters. The first chapter on Kali Sankalpam in Kerala Culture explains Kali and worship in the Kerala context. In the second chapter, The culture of the people of 'Kadalundi , the topography of “Mannurdesam” and the cultural diversity associated with it are considered. The third chapter deals with the features of vavutsavam, the main festival of Kadalundi Village. 'Pediyat Bhagavathy in connection with its Mythology, Rituals and Festival’. The fourth chapter, 'The Social Role of the Festival’, explores the cultural milieu that has shaped the Kadalundi Vavutsavam. It is clear from a close study of the so called rituals that caste discrimination is reinforced within the social framework of Kadalundi. FINDINGS AND CONCLUSIONS Worships and rituals are understood as a symbolic system and through that, what are its political and social implications. The division of labor and the caste discrimination that occurred through it have significantly affected the socio-cultural structure. ° A study of the rituals of Pediyattukavu festival reveals that they re-enact and perpetuate caste thinking. ° The distinction between the medium and the ideal found in festival ceremonies indicates the ambiguity of caste consciousness. Aivarkali, a ritual art form staged in the Jathavan Fort in connection with Pediyattukavu, has religious concepts belonging to foreign religions. ° The caste system exists in various rituals are practiced here. Through the post- festival Punyaha Karma, Chatur Varnyam perpetuates the pure concept of caste relations. (3 SEN . = i b>. >. (laf \e\t Dr. Biju == 4 | Jal} gst. Prof. & Research Guide A / =// Re Department of Malayalam aR "Ther Malabar Christian College, Kozhikode -01 ° The concept Brasht, connected with the custom of untouchability is re-enacted through Jathavan, the son of Pediyattu Bhagavathi. ° A great concept of tolerance can be revealed when Jathavan gets into the group of players for playing ‘Karakali’. More over here he tries to break the shackles of caste system prevailed in the society. By banning toddy, not only the disobedience between mother and son, but also the marginalisation as per the casteism can be realised. ° A social evil of untouchability between low caste and upper caste people is intensified through this. It is reflected even among different religious groups who are the parts of coexistence. The festival reproduces this concept, depicting Jathavan, a Brahmin when he is not permitted to get into the houses of upper caste people. A cultural formation by coordinating various caste and religious people has been made possible in the Mother Goddess concept of Pediyattukavu. Worship and community formation: As a part of this research based on the study about Pediyattu Bhagavathi temple, the concept of Mother Goddess in Kerala and it's agricultural relationship, how the caste consciousness amongst the people made possible by dividing them into upper and lower classes and even if women are glorified by imputing God to them, by asserting untouchability, how much is the empowerment of women hindered by the society have been explored. laf \2\) Dr. Biju c= | | ‘ Pail set Prof & Research Guide \* \ / s// Research Department of Malayalam A Malabar Christian College, Kozhikode -01 at ഉളളടക്കം പേജ് നം. ഉപോദ്ഘാതം 1-8 അധ്യായം 1 കാളീസങ്കല്പം കേരളീയ സംസ്കാരത്തില്‍ 9 - 66 1.0 ആമുഖം 11 അമ്മ ദൈവസങ്കല്പം 1.2 കാളീസങ്കല്പം 1.2... കാളീപുരാവൃത്തം 1.2.1.1 പാഠഭേദം ഒന്ന് 1.2.1.2 പാഠഭേദം രണ്ട് 1.2.1.3 പാഠഭേദം മുന്ന് 1.2.1.4 പാഠഭേദം നാല്‍ 1.2.1.5 പാഠഭേദം അഞ്ച് 1.2.1.6 പാഠഭേദം ആറ് 1.2.1.7 പാഠഭേദം ഏഴ് 1.2.1.8 പാഠഭേദം എടു 1.2.1.9 പാഠഭേദം ഒന്‍പത് 12.110 പാഠഭേദം പത്ത് 1.2.1.11 പാഠഭേദം പതിനൊന്ന് 12.112 പാഠഭേദം പന്ത്രണ്ട് 12.2 പാഠഭേദങ്ങളുടെ സാംഗത്യം 1.3. കാളി ആരാധനാലയങ്ങള്‍ - കേരളത്തില്‍ 1.3.] ആറ്റുകാല്‍ ദേവീക്ഷേത്രം 1.3.2 അണിയൂര്‍ ദുര്‍ഗ്ഗാക്ഷേ്രം 1.3.8 ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രം 1.3.4 മലയാലപ്പുഴ ദേവീക്ഷേത്രം 1.3.5 ആലംതിരുത്തി ദുര്‍ഗ്ഗാക്ഷേര്രം 1.3.6 ചക്കുളത്തുകാവ് 1.3.7 ആനിക്കാട് ഭഗവതിക്ഷേത്രം 1.3.8 കാര്‍ത്യായനി ക്ഷേത്രം 1.3.9 അഴകിയകാവ് ദേവീക്ഷേത്രം 1.3.0 ചോറ്റാനിക്കര ഭഗവതിക്ഷേത്രം 1.3.11 എട്ടുകാട്ടുകളരിക്കല്‍ ഭഗവതിക്ഷേത്രം 1.3.12 പാതിരാക്കാട്ടുകാവ് ഭഗവതിക്ഷേത്രം 1.3.3 ഇരിങ്ങോള്‍കാവ് ദേവീക്ഷേത്രം 1.3.4 മുകാംബികക്ഷേത്രം (ദക്ഷിണ മുകാംബിക ക്ഷേത്രം) 1.3.15 കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം 1.3.16 മുക്കുതലക്കാവ് ഭഗവതിക്ഷേത്രം 1.3.17 കാടാമ്പുഴ ഭഗവതിക്ഷേത്രം 1.3.18 തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം 1.3.19 അരക്കുറുശ്ശി ഉദയാര്‍കുന്ന് ഭഗവതിക്ഷേത്രം 1.3.20 ലോകനാര്‍കാവ് 1.3.21 അടുക്കത്തു ഭഗവതിക്ഷേത്രം 1.4 അനുഷ്ഠാനങ്ങള്‍ 1.4.1 പടയണി 1.4.2 മുടിയേറ്റ് 1.4.3 പറണേറ്റ് 1.4.4. പാന 1.4.4.1 പാനത്തോറ്റം 1.4.5 തെയ്യം 1.4.6 തിറ 1.4.6.1 തിറയാട്ടം 5 മുക്കുവസമുദായം കേരളത്തില്‍ 15.1 അരയരുടെ കാളി 1.5.2 ചീരുംബപുരാവൃത്തം 1.5.3 കണ്ണകി എന്ന ദേവീസങ്കല്പം അധ്യായം 2 കടലുണ്ടി: ജനതയും സംസ്കാരവും 67 - 115 2.0 ആമുഖം 2.1 കടലുണ്ടിയുടെ ചരിത്രം 2.2 ഭൂപ്രകൃതിയും കാലാവസ്ഥയും 2.2.1 പാടശേഖരം 2.2.2 തീരര്രദേശം 2.2.8 ജലാശയങ്ങള്‍ 2.2.4 വനങ്ങള്‍ 2.3 തൊഴില്‍ മേഖല 2.3.1 കൃഷി 2.3.2 കയര്‍ പിരിക്കല്‍ 2,3.8 മറ്റ് തൊഴിലുകള്‍ 2.4 കടലുണ്ടിയുടെ സാമൂഹ്യഘടന 25 ജാതിവ്യവസ്ഥയുടെ ചരിത്രം 2.6 മതം 2.7 സംസ്കാരം 2.7.1 ആചാരാനുഷ്ഠാനങ്ങള്‍ 2.7.2 പാര്‍പ്പിടം 2.7.3 ഭക്ഷണം 2.7.4 ഭാഷ 2.7.5 വസ്ത്രം 2.8 നൂതന പ്രവണതകള്‍ 2.8.1 വിദ്യാഭ്യാസം 2.8.2 ലൈബ്രറി (ക്ലബ്ബുകള്‍) 2.8.3 ടുറിസം 2.9 ഭരണചരിത്രം 2.9.1 ്രസ്ഥാനങ്ങള്‍ 2.9.1.1. സ്വാതന്ത്ര്യസമരം 2.9.12 ജാതിവിരുദ്ധ പ്രസ്ഥാനം 2.9.13 കര്‍ഷകസംഘം 2,0 സ്മാരകങ്ങള്‍ 2.10.1 ബ്രിട്ടീഷ് ബംഗ്ലാവ് 2.10.2 ചാലിയം യാറം 2.10.3 ബോണ്‍മില്‍ (എല്ല് പൊടിക്കുന്ന കമ്പനി) 2.10.4 പുഴക്കരപ്പള്ളി 2.10.5 പെരിങ്ങോട്ട കുന്നിലെ ബുദ്ധവിഹാര്‍ 2.10.6 ഖാസിഭവന്‍ (ഖാസിയാരകം) 2.10.7 ചാലിയം മുല്ലമേല്‍ കോട്ട 2.10.8 സസ്യസര്‍വസ്വം ഹോര്‍ത്തുസ് മലബാറിക്കുസ് 2.10.9 ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ 2.10.9.1 തീവണ്ടി അപകടം 2.10.൭ വണ്ടിക്കിണര്‍ 2.10.11 ലൈറ്റ് ഹാസ് 2,10.12 ഫോറസ്റ്റ് ഡിപ്പോ 2.10.3 മണ്ണൂര്‍ ഗുഹ 2.10.14 ശാലിയാത്തി ലൈ്രറി 2.11 ഉത്സവങ്ങള്‍ അധ്യായം 3: പേടിയാട്ട് ഭഗവതി: പുരാവൃത്തം, അനുഷ്ഠാനം, ഉത്സവം 116 - 179 3,0 ആമുഖം 3.1 പേടിയാട്ട ഭഗവതിയും ജാതവനും 3.1.1 ആഗമനം : പുരാവൃത്തം 3.1.1.1 പാഠഭേദം ഒന്ന് 3.1.1.2 പാഠഭേദം രണ്ട് 3.1.1.3 പാഠഭേദം മുന്ന് 3.1.1.4, പാഠഭേദം നാല്‍ 3.1.1.5 പാഠഭേദം അഞ്ച് 3.1.1.6 പാഠഭേദം ആറ് 3.1.1.7 പാഠഭേദം ഏഴ് 3.1.1.8 പാഠഭേദം എടു 3.1.1.9 പാഠഭേദം ഒന്‍പത് 3.1.1.10 പാഠഭേദം പത്ത് 3.1.1.1 പാഠഭേദം പതിനൊന്ന് 3.1.1.12 പാഠഭേദം പന്ത്രണ്ട് 3.1.1.13 പാഠഭേദം പതിമൂന്ന് 3.1.1.14 പാഠഭേദം പതിനാല് 3.1.1.15 പാഠഭേദം പതിനഞ്ച് 3.1.1.16 പാഠഭേദം പതിനാറ് 3.1.1.17 പാഠഭേദം പതിനേഴ് 3.1.1.18 പാഠഭേദം പതിനെടു 3.1.1.19 പാഠഭേദം പത്തൊന്‍പത് 3.1.1.20 പാഠഭേദം ഇരുപത് 3.1.1.21 പാഠഭേദം ഇരുപത്തൊന്ന് 3.1.1.22 പാഠഭേദം ഇരുപത്തിരണ്ട് 3.1.1.23 പാഠഭേദം ഇരുപത്തിമൂന്ന് 3.1.1.24 പാഠഭേദം ഇരുപത്തിനാല്‍ 3.1.1.25 പാഠഭേദം ഇരുപത്തിയഞ്ച് 3.1.1.26 പാഠഭേദം ഇരുപത്തിയാറ് 3.1.1.27 പാഠഭേദം ഇരുപത്തിയേഴ് 3.1.1.28 പാഠഭേദം ഇരുപത്തിയെടു 3.1.1.29 പാഠഭേദം ഇരുപത്തിയൊന്‍പത് 3.11.30 പാഠഭേദം മുപ്പത് 3.2 ഭഗവതിയും സഹോദരിമാരും 3.2.1 കളിയാട്ുടക്കാവിലമ്മ - കളിയാടുക്കാവ് 3.2... ഗണപതികോവില്‍ 3.2.12 കുതിരപ്പിലാവ് 3.2.13 കോഴിക്കല്ല് 3.2.2 വളയനാട ദേവീക്ഷേത്രം 3.2.8 ശോഭപറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രം 3.2.4 പൂരപ്പറമ്പ് ശ്രീ തണ്ണീര്‍ ഭഗവതിക്ഷേത്രം 3.8 പേടിയാട്ടമ്മയുടെ മറ്റുഭാഗങ്ങള്‍ 3.3.1 വരയ്ക്കലമ്മ 3.3.2 തൃക്കണ്ടിയൂര്‍ ക്ഷേത്രം 3.3.2.1 ഭണ്ഡാരക്കാവ് 3.4 ഉത്സവം തറവാടുകളും അവകാശങ്ങളും 3.4.1] പനയമഠം നായര്‍ തറവാട് 3.4.2 അമ്പാളി തിയ്യ തറവാട് 3.4.83 കുടില്‍ പുരയ്ക്കല്‍ പെരുവണ്ണാന്‍ തറവാട് 3.4.4 കുന്നത്ത് നമ്പ്യാര്‍ തറവാട് 3.4.5 മനേഴി മുസത് തറവാട് 3.4.6 മാരാത്തയില്‍ നായര്‍ തറവാട് 3.4.7 പുളിയ്ക്കല്‍ തിയു തറവാട് 3.4.8 മേലേരി തിയ്യ തറവാട് 3.4.9 പുതുകുളങ്ങര തിയു തറവാട് 3.4.0 വാക്കയില്‍ കറുത്തമ്മാട്ടില്‍ തിയു തറവാട് 3.4.11 കൊല്ലേരി തിയ്യ തറവാട് 3.4.12 താഴത്തു വീട്ടിൽ ആശാരി തറവാട് 3.4.13 ഓണത്തറ തിയു തറവാട് 3.4.14 തൈക്കൂട്ടത്തിൽ തിയ്യ തറവാട് 3.4.15 വാറ്റയില്‍ തിയ്യ തറവാട് 3.4.16 പളളിയാട്ടില്‍ നായര്‍ തറവാട് 3.4.17 കിഴക്കെപുരയ്ക്കല്‍ ആശാരി തറവാട് 3.4.18 കക്കാട്ട് പെരുവണ്ണാന്‍ തറവാട് 3.4.19 പിന്‍പുറത്ത് തട്ടാന്‍ തറവാട് 3,4,20 ദേവസ്വംപറമ്പ് നായര്‍ തറവാട് 3.4.21 കുണ്ടില്‍ തിയു തറവാട് 3.4.22 ഇല്ലിക്കല്‍പടിക്കല്‍ പെരുവണ്ണാന്‍ തറവാട് 3.4.23 മനമുറ്റത്ത് പടിഞ്ഞാറെപുരയ്ക്കല്‍ പെരുവണ്ണാന്‍ തറവാട് 3.4.24 വടക്കേനെല്ലേരി പെരുവണ്ണാന്‍ തറവാട് 3.4.25 കോലോട്ട നായര്‍ തറവാട് 3.5 അനുഷ്ഠാനങ്ങള്‍ 3.5.] ഉത്സവപൂര്‍വ അനുഷ്ഠാനങ്ങള്‍ 3.5.1.1] പേടിയാട്ടകാവില്‍ ഉത്സവത്തിന് ഒരു മാസം മുമ്പ് 3.5.12 ജാതവന്‍കോട്ടയില്‍ ഉത്സവത്തിന് പതിനാല് ദിവസം മുമ്പ് 3.5.1.2.1 ്രതാനുഷ്ഠാനം 3.5.1.3 പേടിയാടുകാവില്‍ ഉത്സവത്തിന് ഏഴ് ദിവസം മുമ്പ് 3.5.1.3.1 കൊടിയേറ്റം 3.5.1.4 പേടിയാടുകാവില്‍ ഉത്സവത്തിന് അഞ്ച് ദിവസംമുമ്പ് 3.5.1.4.1] പൂജ - പേടിയാട്ടും കുന്നത്തും 3.5.1.5 പേടിയാട്ടുകാവില്‍ ഉത്സവത്തിന് നാല് ദിവസം മുമ്പ് 3.5.1.6 പേടിയാട്ടകാവില്‍ ഉത്സവത്തിന് മൂന്ന് ദിവസം മുമ്പ് 3.5.1.7 പേടിയാട്ടകാവില്‍ ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് 3.5.18 ജാതവന്‍കോട്ടയില്‍ ഉത്സവത്തിന് രണ്ടു ദിവസം മുമ്പ് 3.5.1.9 പേടിയാടുകാവില്‍ ഉത്സവത്തലേന്ന് 3.5.1.0 ജാതവന്‍കോട്ടയില്‍ ഉത്സവത്തലേന്ന് 3.൦ ഉത്സവത്തിന്റെ അനുഷ്ഠാനങ്ങള്‍ 3.6.1 ഉത്സവദിവസം ജാതവന്‍ 3,6.2 ഉത്സവദിവസം ഭഗവതി 3.6.2.1 പടകാളിത്തല്ല് - കുന്നത്ത് 3.6.2.2. താലപ്പൊലി - പേടിയാട്ടും ശേഷം കോട്ട യിലും 3.7 ഉത്സവാനന്തര അനുഷ്ഠാനങ്ങള്‍ 3.7.1 പേടിയാട്ട ഉത്സവപ്പിറ്റേന്ന് 3.7.2 ജാതവന്‍ കോട്ടയില്‍ ഉത്സവപ്പിറ്റേന്ന് 3.7.2.1 ജാതവന്റെ പൊയ്ക്കുതിരയെ അഴിക്കുന്ന ചടങ്ങ് 3.7.2.2 ജാതവൻന്‍കോട്ട;: ഐവര്‍ കളി 3.7.3 ഉത്സവം കഴിഞ്ഞ് പേടിയാട്ട് ഏഴാം ദിവസം 3.7.3..] ഏഴാം പുണ്യാഹം 3.7.4 ഉത്സവം കഴിഞ്ഞ് ജാതവന്‍ കോട്ടയില്‍ ഏഴാം ദിവസം 3.7.4.1 ഏഴാം പൂജ 3.8 വാവുത്സവവും കേരളത്തിന്റ സാംസ്കാരിക മണ്ഡലവും അധ്യായം 4: ഉത്സവത്തിന്റെ സാമുഹൃധര്‍മ്മം 180 - 214 4.0 ആമുഖം 4.1 ജാതി 4.11 ജാതി എന്ന പ്രത്യശാസ്ത്രം 4.12 ജാതിയുടെ ചരിത്രം 4.1.8 ജാതിവ്യവസ്ഥ 4.14 ജാതിയും കുലത്തൊഴിലും 4.2 കേരളത്തിലെ അയിത്താചാരം 4.2.1 (്രാഹ്മണര്‍ക്കിടയിലെ അസ്പൃശ്യത 4.2.2 കീഴാളര്‍ക്കിടയിലെ അസ്പൃശ്യത 4.3 ജാതിവിരുദ്ധമുന്നേറ്റങ്ങള്‍ 4.3.1 ഭക്തിപ്രസ്ഥാനം 4.3.2. ജാതിയും കൊളോണിയല്‍ ഭരണവും 4.3.8 നവോത്ഥാനം 4.4 വാവുത്സവവും ജാതിവിഭാഗീയതയും 4.4.1 ഉത്സവത്തിലെ ജാതിസൂചന 4.4.2 സ്ത്രീകളും അയിത്തവും 4.4.38 പുരാവൃത്തത്തിലെ ജാതിസൂചന 4.4.4 പുരാവൃത്തത്തിലെ അയിത്തസുചന 4.4.5 അനുഷ്ഠാനത്തിലെ ജാതിസൂുചന 4.4.5.1 തൊഴിലും ജാതിഘടനയും 4.4.5.2 ്വതാനുഷ്ഠാനവും അയിത്തസങ്കല്പവും 4.4.5.3 ഉത്സവദിവസം ഭഗവതി എഴുന്നള്ളത്ത് 4.4.5.4 വടകാളിത്തല്ല് (പേടിയാട്ടമ്മയുടെ ഇഷ്ടവിനോദം) 4.4.5.5 ഏഴാം പുണ്യാഹം: ചാതുര്‍വര്‍ണ്യത്തിന്റെ പുനരാ വിഷ്കാരം 4.4.5.6 ഭഗവതിയുടെ പുറപ്പാട് 4.5 കാരകളിയും ജാതിവ്യവസ്ഥയോടുള്ള കലഹവും 4.6 കാവും അനുഷ്ഠാനങ്ങളുടെ പരിണാമവും ഉപസംഹാരം 215 - 226 പരിമിതികളും വിപുലീകരണസാധൃതകളും 227 - 228 ഗ്രന്ഥസൂചി 229 - 247 ആവേദകസൂചി 248 - 252 അനുബന്ധം 253 - 423 ചുരുക്കെഴുത്തുപട്ടിക 1. കടലുണ്ടി ഗ്രാമപഞ്ചായത്ത് അന്തിമപദ്ധതി ക. ഗ്രാ. പ. അ. പ. രേ. രേഖ 2. കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസനരേഖ ക.ഗ്രാ. പ. വി. രേ. 3. കടലുണ്ടി ഗ്രാമപഞ്ചായത്ത് ADM/60 കരട് ക. ഗ്രാ. പ. ADM/60. ക. വി, രേ. വികസന രേഖ 4. കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസ ക. ഗ്രാ. പ. വി. സെ. നസെമിനാര്‍ 9. കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസ ക. ഗ്രാ. പ. വി. രേ. പ. പ. നരേഖ/ പഞ്ചവത്സരപദ്ധതി 6. പഞ്ചായത്ത് വികസനരേഖ പ. വി. രേ. 7. കടലുണ്ടി ഗ്രാമപഞ്ചായത്ത് കരട് വികസ ക. ഗ്രാ. പ. ക. വി. രേ. നരേഖ 8. ഫെയ്സ് സ്നേഹസംഗമം ഫെ. സ്നേ. 9. മലയാള മനോരമ ദിനപത്രം മ. മ, ദി. പ. 10. മാതൃഭുമി ദിനപത്രം മാ. ഭൂ. ദി. പ. 11 മലബാര്‍ മാന്വൽ ലഘുലേഖ മ. മാല. ലേ. ഉപോര്‍്ഘാതം മനുഷ്യനും പ്രപഞ്ചശക്തികളും തമ്മിലുള്ള പരസ്പരവിനിമയത്തിന് ഉപ യോഗിക്കുന്ന ഒരു ഭാഷയാണ് ആരാധന. പഴയതും പുതിയതുമായ ലോകക്രമ ത്തില്‍ മനുഷ്യര്‍ തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചും മനോവ്യാപാരങ്ങള്‍ക്ക നുസരിച്ചും വിവിധതരത്തിലുള്ള ആരാധനാരീതികള്‍ സ്വീകരിച്ചുവരുന്നു. അതു കൊണ്ടുതന്നെ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറ്റംവരുന്ന ഒരു സാംസ്കാരിക പ്രക്രിയയാണ് ഇതെന്നുപറയാം. കേരളത്തിലെ ഹിന്ദുസമുദായ ത്തിലെത്തന്നെ ആചാരാനുഷ്ഠാനബദ്ധമായ ആരാധനാരിതികള്‍ കാവാരാധന, ക്ഷ്രേതോരാധന എന്നിങ്ങനെ രണ്ട് സമ്ത്രദായങ്ങളില്‍ അധിഷ്ഠിതമാണ്. ഇതില്‍ ക്ഷ്രേതാരാധന വൈദികപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെങ്കില്‍ കാവാരാധന ്രാവിഡ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയുമാണ്. കൃഷിചെയ്തും വേട്ടയാടിയും ജീവി ക്കുന്ന സാധാരണക്കാരന്റെ ജീവിതസമരത്തിന്റെ ആകെത്തുകയാണ് കാവാരാ ധന. കാവാരാധനയ്ക്ക് ഏകീകൃതമായ നിയമങ്ങളൊന്നുമില്ല.. ഭതികജീവിതവു മായി അതിന് അഭേദ്യബന്ധവുമുണ്ട്. ആദിമമനുഷ്യരുടെ പിന്‍തുടര്‍ച്ചക്കാരായ ദ്രാവിഡര്‍ക്കിടയില്‍ പ്രകൃതിശക്തികളെയും വൃക്ഷങ്ങളെയും അമ്മദൈവങ്ങ ളെയും ആരാധിക്കുന്ന പതിവുണ്ടായിരുന്നു. ഭൂമിയെയും പ്രകൃതിയെയും മാതാ വായി കണക്കാക്കി ആരാധിക്കുന്ന രീതി നിലവില്‍ വന്നതോടെ അമ്മ സകലദുരി തങ്ങളും അകറ്റുന്ന ആരാധനാമൂര്‍ത്തിയായി മാറി. പുരാതനമനുഷ്യന് കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുതി ജീവിക്കേണ്ടിവരുമ്പോള്‍ ഭയാശങ്കകള്‍ നീക്കി ശാന്തിയും സമാധാനവുംതേടി എത്താറുള്ളത് അമ്മദൈവങ്ങളുടെ അടുത്തായിരുന്നു. അതുകൊണ്ടുതന്നെ കാവാരാധനയുടെ ഭാഗമായ അമ്മദൈവ ങ്ങള്‍ ആ പ്രദേശത്തെ സാമൂുഹിക-സാംസ്കാരിക-രാഷ്ഗ്രീയ ജീവിതത്തെ വ്യക്ത മായി അടയാളപ്പെടുത്തുന്നുണ്ട്. കോഴിക്കോട ജില്ലയിലെ കടലുണ്ടിദേശത്തെ ജാതിമതഭേദമെന്യേയുള്ള സാധാരണ ജനങ്ങളുടെ ആശ്രയമായ അമ്മദൈവമാണ് പേടിയാട്ട ഭഗവതി. ഈ കാവുമായി ബന്ധപ്പെട്ട വാവുത്സവം, കടലുണ്ടിയില്‍ ഗ്രാമോത്സവമായി കൊണ്ടാടി 1 വരുന്നു. പേടിയാട്ടകാവിലെ വാവുത്സവത്തോടുകുൂടിയാണ് മലബാറിലെ ക്ഷേത്രോ ത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. “പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും” എന്ന ചൊല്ലുതന്നെ ജനങ്ങള്‍ക്കിടയിലുണ്ട്. പേടിയാട്ടമ്മയും മക നായ ജാതവനും തമ്മിലുണ്ടായ പിണക്കത്തിന്റെ കഥയാണ് ഉത്സവത്തിന് നിദാനം. തലമാത്രമുളള ദേവിയുടെ പ്രതിഷ്ഠയാണ് പേടിയാട്ടുകാവിലുളളത്. ഇവിടെ നടതുറന്ന് നിതൃപുജ പതിവില്ല. രണ്ട് അമ്പലങ്ങളാണ് ഇവിടെയുള്ളത്. വലിയ അമ്പലത്തില്‍ ദേവിയുടെ ദാരുശില്പം സുക്ഷിച്ചിരിക്കുന്നു. തൊട്ടുമുമ്പി ലുള്ള അമ്പലത്തില്‍നിന്നും യഥാര്‍ത്ഥ ദേവീരുപം പട്ടില്‍ൽപൊതിഞ്ഞെടുത്ത് അവ HOA HUW ഉത്സവദിവസം കടലുണ്ടി വാക്കടവുകടപ്പുറത്ത് നീരാടിക്കാന്‍ കൊണ്ടു പോകുന്നു. യഥാര്‍ത്ഥ വിഗ്രഹം ആരും കാണാന്‍ പാടില്ലെന്നാണ് വിശ്വാസം. പേടി യാട്ടകാവില്‍ സര്‍പ്പാരാധനയും ഗുരുവാരാധനയും കണ്ടുവരുന്നു. ഭഗവതിക്ക് കാവ ലായിട്ടാണ് സര്‍പ്പങ്ങള്‍ എന്നാണ് വിശ്വാസം. ഇങ്ങനെ നിരവധി ഐതിഹ്ൃകഥക ളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാംസ്കാരികസ്വത്വമാണ് പ്രസ്തുത ആഘോ ഷത്തിനുള്ളത്. വ്യത്യസ്ത മതവിഭാഗങ്ങളും ജാതി, ഉപജാതി സമൂഹങ്ങളും അനുവര്‍ത്തി ച്ചുവരുന്ന വിശ്വാസാധിഷ്ഠിത ജീവിതരീതിയെ ആ സമുഹത്തിന്റെ സാംസ്കാരിക ഘടന എന്നുപറയുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരായി നടന്നിട്ടുള്ള സാംസ്‌കാ രികവിപ്ലവത്തിലുടെയാണ് ആ സമൂഹത്തെ ജനാധിപത്യസമ്മ്രദായത്തിലേക്ക് മാറ്റി്രതിഷ്ഠിച്ചത്. ഇതിലൂടെ സാമുഹികബന്ധങ്ങളിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. കേരളത്തില്‍ നിലനിന്നിരുന്ന കാവുസംസ്കാരങ്ങള്‍ക്ക് ആര്യാധിനിവേശംകൊണ്ട് സംഭവിച്ച മാറ്റങ്ങളില്‍ പ്രധാ നമാണ്, കാവുകള്‍ ഭുരിഭാഗവും ക്ഷേേതങ്ങളായി മാറി എന്നുളളത്. വൈദികമത ങ്ങളുടെ ആരാധനാസ്്രദായങ്ങള്‍ കാവുസംസ്കാരങ്ങളില്‍ കടത്തിവിടുകയും കാവാരാധനയുടെ പ്രകൃതിബന്ധത്തെ ക്രമേണ ഒഴിവാക്കുകയും ചെയ്തതിന്റെ ഫലമായാണ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി സമ്മ്രദായത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു കടലുണ്ടിദേശത്തും നിലനിന്നിരുന്ന ത്. പേടിയാട്ട ഭഗവതിസങ്കല്പവും ആ നിലയ്ക്ക് കാവുസങ്കല്പത്തില്‍നിന്ന് വൈദികമതസങ്കല്പങ്ങളിലേക്ക് ചേര്‍ത്തുവായിച്ചിട്ടുളളതായി കാണാം. “ഭഗവതി 2 ക്ഷേത്രം” എന്ന് പറയപ്പെടുന്നുവെങ്കിലും കാവന്തരീക്ഷത്തെ നിലനിര്‍ത്തിയിട്ടുള്ള താണ് പ്രസ്തുത ദേവസ്ഥാനം. പരസ്പരസഹകരണത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെയാണ് “സമൂഹം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജാതി, തൊഴില്‍, മതം, ദേശം, ഭാഷ തുടങ്ങിയ ഘടകങ്ങള്‍ സമൂഹരുപീകരണത്തിന് അടിസ്ഥാനമാകുന്നു. ഇതില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക കൂട്ടായ്മകള്‍ നിരവ ധിയാണ്. കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ജാതിവ്യവസ്ഥ പിന്നീട പര മ്പരാഗതമായി നിലനിര്‍ത്തിപ്പോരുകയാണുണ്ടായത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഉത്സവാഘോഷച്ചടങ്ങുകളില്‍ ജാതി തിരിച്ച് അവ കാശങ്ങള്‍ നിര്‍ണ്ണയിച്ചിരുന്നു. ഇത്തരം ചടങ്ങുകള്‍ക്കടിസ്ഥാനം ആ സമൂഹ ത്തില്‍ നിലനിന്നുപോന്നിരുന്ന വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കടലുണ്ടി വാവുത്സവവുമായി ബന്ധപ്പെട്ടും ഇത്തരം നിരവധി ചടങ്ങുകള്‍ നിലവിലുണ്ട്. ഇവ കടലുണ്ടിയുടെ രാഷ്ട്രീയ-സാമുഹിക-സാംസ്കാരികഘടക ങ്ങളെ സ്വാധീനിക്കുന്നതോടൊപ്പം നിലവിലുള്ള ജാതിവ്യവസ്ഥയെ കൂടുതല്‍ ബലപ്പെടുത്തുന്നതിനും കാരണമാകുന്നു. പ്രസ്തുത സമുഹരൂപീകരണത്തില്‍ ജാതി എപ്രകാരമാണ് ഇടപെടുന്നത് എന്ന അന്വേഷണമാണ് ഈ പ്രബന്ധത്തിന ടിസ്ഥാനം. 0.1. പഠനലക്ഷ്യം പേടിയാട്ട ഭഗവതിക്കാവില്‍ നടക്കുന്ന ഉത്സവത്തിന്റെ സാമുഹ്യധര്‍മ്മം വിശദീകരിക്കുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ഒരു കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ സമൂഹത്തെ ഇണക്കിനിര്‍ത്തുന്നതിലും ഭാതികവും-ഭതി കേതരവുമായ സങ്കല്പനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഇത്തരം ഉത്സ വങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. അതേസമയം സമൂഹത്തിലെ ജാതി-ലിംഗ പദവികളെ പുനരുല്‍പ്പാദിപ്പിക്കുന്ന വ്യവഹാരമണ്ഡലമായും ഇത് പ്രവര്‍ത്തിക്കു ന്നു. ഇതിന്റെ ചലനാത്മകത വിശദീകരിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. 3 0.2 പരികല്പന ഒരു ജനതയുടെ പാരമ്പര്യബോധവും പ്രതീക്ഷകളും ദൈനംദിനജീവിത ത്തിലെ ആവശ്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന ഒരു ചിഹ്നവ്യവസ്ഥയാണ് ഉത്സവം. ഉത്സവത്തിന്റെ സുക്ഷ്മനിരീക്ഷണത്തിലൂടെ അതില്‍ പങ്കാളികളാകുന്ന സമുദായങ്ങളെക്കുറിച്ചും അവരുടെ ലോകബോധത്തെക്കുറിച്ചും ചില നിഗമനങ്ങ ളിലെത്തിച്ചേരാനാകും എന്ന പരികല്പനയിലാണ് പഠനം മുന്നോട്ടുപോയിട്ടുളളത്. കടലുണ്ടി ദേശജനതയുടെ വിശ്വാസസങ്കല്പങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് പേടിയാട്ടകാവ്. ഇവിടെ ഉത്സവവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ ജാതി, ഉപജാതി വിഭാഗങ്ങള്‍ക്ക് അവരവരുടേതായ അവകാശങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട. കാവിലെ എല്ലാ ഘടകങ്ങളും നിലനിര്‍ത്തി ക്കൊണ്ടുതന്നെ ഇവിടെ ക്ഷേത്രമെന്ന നിലയ്ക്കുള്ള ്രാഹ്മണതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. പാരമ്പര്യബോധവും സമകാലികജീവിതാവസ്ഥകളും ഉള്‍ച്ചേര്‍ന്ന് രൂപപ്പെട്ട ഒരു വ്യവഹാരരുപമാണ് ഈ ആരാധനാസമ്മ്രദായം. 0.3 പഠനത്തിന്റെ ്രസക്തി സാമുഹ്യഘടനയുടെ എല്ലാതലത്തിലും ജാതിയുടെ പുനരുല്പാദനം സംഭ വിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പഠനമാണിത്. സംസ്കാരപഠനത്തില്‍ ജാതിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അക്കാദമിക ഗവേഷണങ്ങള്‍ ശക്തിപ്പെട്ടുവ രുന്ന ഇക്കാലത്ത് ഈ ഗവേഷണം ഈ മേഖലയിലെ പ്രധാനപ്പെട്ട ഒരു സാമുഹൃ- സാംസ്കാരിക പഠനമാവുന്നു. അമ്മദൈവസങ്കല്പവുമായി ബന്ധപ്പെട്ട നിലകൊ ള്ളുന്ന കടലുണ്ടി പേടിയാട്ടുകാവ് വാവുത്സവവും അതുമായി ബന്ധപ്പെട്ട ആചാരാ നുഷ്ഠാനങ്ങളും ചരിത്രപരമായി ഇവിടെ രേഖപ്പെടുത്തുന്നു. 0.4 (പബന്ധത്തിന്റെ വ്യാപ്തി ഈ പ്രബന്ധത്തില്‍ ആദ്യം പ്രാചീനകേരളത്തില്‍ നിലനിന്ന അമ്മദൈവസ ങ്കല്പത്തിന്റെ സവിശേഷതകള്‍ അന്വേഷിക്കുന്നു. തുടര്‍ന്ന് പേടിയാട്ടകാവ് ഉത്സവ വുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ കണ്ടുവരുന്ന മേല്‍ജാതി-കീഴ്ജാതി ബന്ധങ്ങളും അവ സ്വാധീനിക്കുന്ന സാമുഹ്യ-സാംസ്കാരിക പരിസരങ്ങളും ഈ പഠനത്തിന്റെ ഭാഗമാകുന്നുണ്ട്. 4 0.5 പൂര്‍വപഠനങ്ങള്‍ ഫോക്ലോര്‍ എന്നറിയപ്പെടുന്ന പഠന മേഖലയിലാണ് ഉത്സവത്തെക്കുറി ച്ചുള്ള ഈ പ്രബന്ധം ഉള്‍പ്പെടുന്നത്. ഫോക്ലോറിനെ സാമാന്യമായി വിശദീകരി ക്കുന്ന കൃതികളില്‍ ഉത്സവത്തെ പരിചയപ്പെടുത്തുന്ന വിവരണങ്ങള്‍ ഉള്‍ച്ചേര്‍ത്തു കാണാം. രാഘവന്‍ പയ്യനാടിന്റെ “ഫോക്ലോര്‍”, എം.വി.വിഷണുനമ്പൂതിരിയുടെ “നാടോടി വിജ്ഞാനീയം” എന്നീ കൃതികളില്‍ ഇത്തരം സാമാന്യ പരാമര്‍ശങ്ങളു ണ്ട്. ഉത്സവത്െക്കുറിച്ചുള്ള സാമാന്യം ദീര്‍ഘമായ ഒരു പ്രബന്ധം'ആചാരങ്ങള്‍ ആഘോഷങ്ങള്‍ വി.അരവിന്ദാക്ഷന്‍ രചിച്ചിട്ടുണ്ട്. തൃശ്ശൂര്‍പൂരത്തെ മുന്‍നിര്‍ത്തി കെ.കെ.ശിവദാസ് തയ്യാറാക്കിയ “തൃശൂര്‍പൂരം പകിട്ടും പെരുമയും” എന്ന ഗവേഷ ണപ്രബന്ധമാണ് ഈ മേഖലയിലുള്ള ശ്രദ്ധേയമായ ഒരു പഠനം. “മിഖായേല്‍ ബക്തി'ന്റെ കാര്‍ണിവല്‍ സംസ്കാരത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ്രയോജനപ്പെ ടുത്തിയാണ് ഈ പ്രബന്ധത്തിന്റെ വിശകലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉത്സ വത്തെ ആധാരമാക്കി നിര്‍വഹിക്കുന്ന ഏതൊരു പഠനത്തിനും സ്വീകരിക്കാവുന്ന മാതൃകയാണ് ഈ ഗവേഷണപ്രബന്ധത്തില്‍ ആവിഷര്‍കരിച്ചിട്ടുളളത്. പ്രസ്തുത ഉത്സവത്തെക്കുറിച്ച് തയ്യാറാക്കിയിട്ടുള്ള ഒരു ഗവേഷണ പ്രബന്ധം നിധിന്യയുടേ താണ്. 2006 ല്‍ കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗത്തില്‍ എം.എ.ബിരുദ ത്തിന്റെ ഭാഗികപൂരണത്തിനായി സമര്‍പ്പിച്ച കടലുണ്ടി വാവുത്സവം: ചരിത്രവും സ്വഭാവവും” എന്നതാണ് അത്. ഉത്സവത്തെക്കുറിച്ചുളള ഒരു വിവരണാത്മക പഠനം എന്നതില്‍ക്കവിഞ്ഞ് ജനജീവിതത്തിലേക്കോ അതിനാധാരമായ ലോക ബോധത്തിലേക്കോ സമൂഹരുപീകരണപ്രക്രിയയിലേക്കോ പ്രബന്ധം ചെന്നെത്തു ന്നില്ല. വിപുലമായ ഫീല്‍ഡ് വര്‍ക്കിലുടെയും പങ്കാളിത്തനിരീക്ഷണത്തിലൂടെയും അത്തരമൊരു ലക്ഷ്യത്തിലെത്താനാണ് ഈ പഠനം ശ്രമിച്ചിട്ടുള്ളത്. 0.6 (പ്ബന്ധസംവിധാനം ഈ പ്രബന്ധം ആമുഖത്തിനുപുറമെ നാല് അധ്യായങ്ങളായി തിരിക്കുന്നു. “കാളീസങ്കല്പം കേരളീയസംസ്കാരത്തില്‍” എന്ന ഒന്നാം അധ്യായത്തില്‍ കാളി യെയും ആരാധനയെയും കേരളീയപശ്ചാത്തലത്തില്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് അമ്മദൈവാരാധന നിലനില്‍ക്കുന്ന ആരാധനാലയങ്ങള്‍ അവിടത്തെ അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ സാമാന്യമായി പരാമര്‍ശിക്കുന്നു. അമ്മദൈവാരാ 5 ധനയുടെ ഉത്ഭവവും വളര്‍ച്ചയും കണ്ടെത്തുന്നതിനായി ഇതുമായി ബന്ധപ്പെട്ട വട ക്കന്‍-തെക്കന്‍ പുരാവ്ൃത്തങ്ങളുടെ പാഠഭേദങ്ങളെ വിശകലനം ചെയ്യുന്നു. കുടാതെ അമ്മദൈവത്തിന് വലിയ പ്രധാന്യം നല്‍കിവരുന്ന അരയസമുദായ ത്തിലെ ്രസ്തുത ആരാധനാരിതികളെ സവിശേഷമായി ഇവിടെ പരാമര്‍ശിക്കു ന്നു. “കടലുണ്ടി ജനതയും സംസ്കാരവും” എന്ന രണ്ടാം അധ്യായത്തില്‍ മണ്ണൂര്‍ ദേശത്തെ ഭൂപ്രകൃതിയും അതുമായി ബന്ധപ്പെട്ട സാംസ്കാരികവൈവിധ്യങ്ങളും പഠനവിധേയമാക്കുന്നു. തുടര്‍ന്ന് കടലുണ്ടിയുടെ പ്രാദേശികചരിത്രവും സമകാ ലിക-സാമൂഹിക അവസ്ഥകളും പരാമര്‍ശിച്ചശേഷം അവിടുത്തെ സാമൂഹിക പുനര്‍നിര്‍മ്മിതിക്ക് സഹായകമാകുന്ന ചില ഉത്സവങ്ങളെക്കുറിച്ചും പരാമര്‍ശിക്കു ന്നു. “പേടിയാട്ട ഭഗവതി: പുരാവൃത്തം, അനുഷ്ഠാനം, ഉത്സവം” എന്ന മൂന്നാം അധ്യായത്തില്‍ കടലുണ്ടി ഗ്രാമത്തിലെ പ്രധാന ഉത്സവമായ വാവുത്സവത്തിന്റെ സവിശേഷതകളാണ് വിശദീകരിക്കുന്നത്. പാഠഭേദങ്ങളായി നിലനില്‍ക്കുന്ന പുരാ വൃത്തങ്ങളാണ് അവിടുത്തെ ചടങ്ങുകളുടെ അടിസ്ഥാനം. ഈ പാഠഭേദങ്ങളി ലുടെ രൂപപ്പെട്ടുവന്ന ഉത്സവരിതികള്‍ അവിടുത്തെ സാമാന്യജനങ്ങളുടെ പൊതു വിശ്വാസമാവുന്നതും ഈ അധ്യായത്തില്‍ അന്വേഷിക്കുന്നുണ്ട്. “ഉത്സവത്തിന്റെ സാമൂഹ്യധര്‍മ്മം” എന്ന നാലാം അധ്യായത്തില്‍ കടലുണ്ടി വാവുത്സവം രൂപപ്പെടുത്തിയ സാംസ്കാരികപരിസരം അന്വേഷിക്കുകയാണ്. കട ലുണ്ടിയുടെ സാമൂഹികചട്ടക്കൂടിനകത്ത് ജാതിവിഭാഗീയതയെ ഇനട്ടിയുറപ്പിക്കുന്ന താണെന്ന് പ്രസ്തുത ആചാരാനുഷ്ഠാനങ്ങളുടെ സുക്ഷ്മപഠനത്തില്‍നിന്നും വ്യക്തമാകുന്നു. എങ്കിലും ഈ ഉത്സവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ അവിടു ത്തുകാരുടെ പൊതുവിശ്വാസത്തിന്റെ ഉപോല്‍പ്പന്നമാകുന്നു. സാമൂഹിക്രപതി രോധത്തിന്റെ ഉത്പന്നമാണ് ഏതൊരു ഫോകലോര്‍ രൂപവും എന്നിരിക്കെ ഇത്തരം ഉത്സവാഘോഷങ്ങള്‍ക്ക് പ്രസക്തിയേറുന്നു എന്ന് കണ്ടെത്തുകയാണ് ഈ അധ്യായം. 6 0.7 പഠനത്തിന്റെ രീതിശാസ്ശ്രം ഈ പ്രബന്ധത്തിന്റെ ആകരസാമഗ്രികളായ ഫീല്‍ഡ്വര്‍ക്ക്, പങ്കാളിത്ത നിരീക്ഷണം, അഭിമുഖങ്ങള്‍, ആര്‍ക്കൈവല്‍ ശേഖരങ്ങള്‍ എന്നിവയിലൂടെ വിവര ശേഖരണം നടത്തി ഫീല്‍ഡ്വര്‍ക്കിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഓഡിയോ, വീഡിയോ റിക്കാര്‍ഡിങ്ങിലുടെ രേഖപ്പെടുത്തി. കുടാതെ, ഫീല്‍ഡ്വര്‍ക്കിന്റെ സൂക്ഷ്മവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫീല്‍ഡ് ഡയറി, ഫീല്‍ഡ് നോട്ട എന്നിവയും ്രബന്ധത്തിന്റെ ഭാഗമാണ്. ഇതില്‍ ദത്തമായി സ്വീകരിച്ചിരിക്കുന്നത് പേടി യാട്ടകാവിലെ ആരാധനാക്രമങ്ങളും സ്ര്പ്ദായങ്ങളുമാണ്. വിവരശേഖരണ ത്തിന്റെ ഭാഗമായി നൂറ്റമ്പതോളം ആളുകളെ കാണുകയും അവരുടെ വാമൊഴി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ആരാധനാക്രമത്തെ ഒരു ്രതീകരുപമായി മന സ്റിലാക്കി ആ പ്രതീകരുൂപത്തെ ചരിത്രപരമായും സാംസ്‌കാരികമായും വിശക ലനംചെയ്യുകയും പ്രാദേശിക ജനവിഭാഗങ്ങളുടെ വിശ്വാസങ്ങളെയും അവയുടെ അനുഷ്ഠാനങ്ങളെയും സമഗ്രമായി പഠിക്കുകയുംചെയ്യുന്ന ഒരു രീതിശാസ്ത്ര മാണ് ഈ പ്രബന്ധത്തില്‍ പിന്‍തുടര്‍ന്നിട്ടുളളത്. 0.8 പഠനത്തിന്റെ പരിമിതികള്‍, വിപുലീകരണസാധൃതകള്‍ കടലുണ്ടിവാവുത്സവവുമായി ബന്ധപ്പെട്ട ദത്തശേഖരണത്തിനായി പ്രദേശ വാസികളെ അന്വേഷിക്കുമ്പോള്‍ വിവരങ്ങള്‍ വ്യക്തമായി നല്‍കാന്‍ പറ്റിയതര ത്തിലുള്ള പ്രായമായ വ്യക്തികള്‍ അപൂര്‍വമാണ്. ആചാരാനുഷ്ഠാനുങ്ങളുമായി ബന്ധപ്പെട്ട ലിഖിതപരാമര്‍ശങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ പാഠഭേദങ്ങള്‍ നിരവ ധിയാണ്. കാലക്രമത്തില്‍ വന്ന മാറ്റങ്ങളും പരിഗണിക്കേണ്ടിവരുന്നു. ഫോകലോര്‍ രൂപം എന്ന നിലയില്‍ നിലനില്‍ക്കുന്ന തനതു രീതികളില്‍നിന്നും എന്തൊക്കെ പരിണാമങ്ങളാണ് ഉണ്ടായതെന്ന് നിര്‍ണ്ണയിക്കാനും സാധ്യമല്ല. പേടിയാട്ട ഭഗവതിയുടെ സഹോദരിമാരായ അമ്മാഞ്ചേരിയമ്മ, കളിയാടു ക്കാവിലമ്മ, പുരപ്പറമ്പിലമ്മ, ശോഭപറമ്പിലമ്മ എന്നീ സഹോദരസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളെക്കുറിച്ചും അവയ്ക്ക് കടലുണ്ടി പേടിയാട്ടുഭഗവതിയുമായുള്ള ബന്ധ ത്തെക്കുറിച്ചും പഠനവിധേയമാക്കാവുന്നതാണ്. കടലുണ്ടി പേടിയാട്ടുഭഗവതിയു മായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ ഉള്‍ക്കൊള്ളുന്ന വരയ്ക്കലമ്മ, ഭണ്ഡാരക്കാവി ലമ്മ, എന്നീ ക്ഷേത്രങ്ങളെക്കുറിച്ചും പഠിക്കാവുന്നതാണ്. 7 പരപ്പനാട രാജവംശത്തിന്റെ ഭാഗമായ കടലുണ്ടിയില്‍ സ്ഥിതിചെയ്യുന്ന പേടിയാട്ടകാവിന് രാജവംശവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷ ണവിധേയമാക്കേണ്ടതുണ്ട. ഈ പ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പഠിക്കുകയും അവയ്ക്ക് പ്രസ്തുത കാവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യാവുന്നതുമാണ്. സമയപരിമിതിമുലവും ചില സാങ്കേതികബുദ്ധിമുട്ടുകള്‍മു ലവും ഗ്രസ്തുതപഠനം വിപുലീകരിക്കാന്‍ ഇവിടെ സാധ്യമായിട്ടില്ല. 8 അധ്യായം 1 കാളീസങ്കല്പം കേരളീയ സംസ്കാരത്തില്‍ 1.0 ആമുഖം ഇന്ന് നിലനില്‍ക്കുന്ന ദൈവസങ്കല്പങ്ങളില്‍ പ്രമുഖസ്ഥാനമാണ് അമ്മ ദൈവസങ്കല്പത്തിനുള്ളത്. മനുഷ്യോല്‍പ്പത്തിയോളം പഴക്കമുള്ളതാണ് അമ്മദൈ വസങ്കല്പം. മനുഷ്യന്റെ അതിജീവനപ്രകിയയില്‍ അമ്മദൈവത്തിനുള്ള സ്ഥാനം എന്താണെന്നും കേരളീയസംസ്കാരചരിത്രത്തില്‍ അതെങ്ങനെ പ്രതിഫലി ക്കുന്നുവെന്നും കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഈ അധ്യായം. അമ്മദൈവാരാധ നയുമായി ബന്ധപ്പെട്ട കാളീസങ്കല്പത്തിന്റെ സവിശേഷതകളിലേക്ക് ഇറങ്ങി ച്ചെന്ന് അത് കേരളത്തിന്റെ സാംസ്കാരികജീവിതത്തെ എപ്രകാരം സ്വാധീനിക്കു ന്നുവെന്ന് അന്വേഷിക്കുന്നു. കാളീസങ്കല്പത്തിലുള്ള വിവിധ കാവുകളെക്കു റിച്ചും ്രസ്തുത സങ്കല്പവുമായി ബന്ധപ്പെട്ട അനുഷഠാനകലകളെക്കുറിച്ചും സാമാന്യമായി പരാമര്‍ശിക്കുന്നു. അമ്മദൈവസങ്കല്പങ്ങളില്‍ അധിഷ്ഠിതമാണ് കാവാചാരങ്ങള്‍. അവിടെ ജാതിബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരനുഷ്ഠാനങ്ങള്‍ പൂര്‍വകാല കാവിടങ്ങളെ പഠിക്കുമ്പോള്‍ കാണാന്‍ കഴിയുന്നില്ല, ശുദ്ധിസങ്കല്പങ്ങളിലൂടെ ജാതിശരീരങ്ങളെ സൃഷടിച്ച് മനുഷ്യരെ തട്ടുകളായി മാറ്റിനിര്‍ത്താന്‍ ഇടയായ ബ്രാഹ്മണികമായ കടന്നുകയറ്റം കാവിടങ്ങളില്‍ സാധ്യമായത് എങ്ങനെയെന്ന് ആചാരനുഷ്ഠാനങ്ങളുടെ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ്രധാന ലക്ഷ്യം. കാളി-ദാരിക സംഘട്ടനമെന്ന ഐതിഹ്യകഥയിലൂടെ രൂപങ്ങളില്ലാതിരുന്ന അമ്മദൈവത്തെ പുനവതരിപ്പിച്ചുകൊണ്ടാണ് വൈദികമതം പ്രബലമായത്. ഇത് പിന്നീട ജനങ്ങളെ ആചാരപരമായ അനാചാരങ്ങളില്‍ തളച്ചിടുകയും അതിന്റെ ഏല്ലാ കഷ്ടതകളും അനുഭവിച്ച് മുമ്പോട്ടുപോകാന്‍ അവര്‍ വിധിക്കപ്പെടുകയും ചെയ്തു. ദൈവഭയത്തെ മുന്‍നിര്‍ത്തി ജാതിവരമ്പുകള്‍ സൃഷ്ടിക്കുകയും 9 മേല്‍ക്കോയ്മാമനോഭാവം ശക്തിപ്പെടുകയും ചെയ്തു എന്നതാണ് ഇതിലെ ഒരു നേര്‍ക്കാഴ്ച. ബ്രാഹ്മണാധികാരം സ്ഥാപിച്ചെടുക്കാന്‍ ആചാരാനുഷ്ടാന ങ്ങള്‍കൊണ്ട് എങ്ങനെ സാധിച്ചുവെന്നത് അവയുടെ വിശകലനത്തിലൂടെ ബോധ്യ പ്പെടുത്തുകയാണ് ഈ (്രബന്ധത്തിന്റെ കാതലായ ഭാഗം. നവോത്ഥാനപ്രവര്‍ത്തനങ്ങളിലുടെ ജാതി മേല്‍ക്കോയ്മകളെ വളരെ ചെറിയ അനുപാതത്തില്‍ മാത്രമേ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. നാഗരിക സംസ്കാരത്തിനകത്തും ജാതിവ്യവസ്ഥ വളരെ നിഗൂഡമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന യഥാര്‍ത്ഥ്യം തുറന്നു പറയാനാണ് ഈ രചനയിലൂടെ ശ്രമിക്കുന്നത്. ഹിംസാത്മകമായ ്രാഹ്മണ്യത്തെ ജാതി ഉന്മൂലനം കൊണ്ടല്ലാതെ നിരാക രിക്കാന്‍ കഴിയില്ല എന്ന് സമര്‍ത്ഥിക്കുകയും ഇതിന്റെ ലക്ഷ്യമാണ്. കീഴാളബോധ ത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കുലത്തൊഴില്‍ അവര്‍ണ്ണാധികാരത്തെ തടഞ്ഞു നിര്‍ത്താനും സാമ്പത്തിക മേല്‍ക്കൈ നേടാതിരിക്കാനുമുള്ള കുറുക്കുവഴിയായി ഉത്സവനാളില്‍ ജാതിവിഭാഗക്കാര്‍ നടത്തുന്ന തൊഴിലവകാശങ്ങളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പേടിയാട്ട ഭഗവതിയുടെ പുരാവൃത്തങ്ങളില്‍ ജാതിബന്ധങ്ങളും ശുദ്ധാ ശുദ്ധ സങ്കല്പങ്ങളും അസ്പൃശ്ൃതയും സമര്‍ത്ഥമായി പ്രതിപാദിക്കുന്നുണ്ടെ ന്നുള്ള ശരിയായ വീക്ഷണത്തിലുന്നിയാണ് ഈ പഠനം നിര്‍വഹിക്കപ്പെട്ടിരിക്കുന്ന ത്. ജാതിമതവിഭാഗീയതകള്‍ക്കിടയിലും അമ്മദൈവങ്ങള്‍ സഹായവുമായി എത്തുമെന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു. ഏതൊരു സാംസ്കാരികപരിസ രത്തിലും ഇത്തരം ദൈവസങ്കല്പങ്ങള്‍ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. തീരദേശങ്ങളില്‍ കടലമ്മയായും കാര്‍ഷികമേഖലകളില്‍ കൃഷി യുടെ സംരക്ഷകയായും കാടുകളില്‍ വനദേവതയായും ഈ മാതൃദേവത നില കൊള്ളുന്നു. കടലോരസംസ്കാരത്തില്‍ ഈ അമ്മദൈവത്തിന്റെ ്രധാന്യവും ഈ അധ്യായത്തില്‍ വൃൃക്തമാക്കുന്നുണ്ട്. 10 1.1, അമ്മദൈവസങ്കല്പം കാര്‍ഷികസംസ്കാരം പിന്തുടരുന്ന ഭാരതത്തിലെ കീഴാളവര്‍ഗ്ഗങ്ങള്‍ മാത്യ ദായക്രമത്തില്‍ അധിഷ്ഠിതമായ ജീവിതരീതികളാണ് പിന്തുടര്‍ന്നിരുന്നത്. ലോക സംസ്കാരത്തിലെ സ്ത്രീകേന്ദ്രിതമായ ആദ്യകാലഗോത്രജീവിതത്തിന്റെ തുടര്‍ച്ച യാണിത്. ഭുമിയുടെ ഉത്പാദനവും സ്ത്രീയുടെ പ്രജനനശേഷിയും ഭൂമിയേയും സ്ത്രീയേയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ബിംബകല്‍പ്പനകള്‍ക്ക് അടിസ്ഥാനമാ ക്കി. ഈയര്‍ത്ഥത്തില്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും അടിത്തറ ആരംഭിക്കുന്നത് സ്ത്രീയില്‍നിന്നാണ്. ഗോത്രവ്യവസ്ഥയില്‍ ആണും പെണ്ണും സാമൂഹികമായും ലിംഗപരമായും അതിര്‍വരമ്പുകളില്ലാതെ സ്വതന്ത്രരായിരുന്നു. ഒരു തരത്തിലുമുള്ള ആണധികാ രവും സ്ത്രീകള്‍ക്കുമേല്‍ ഉണ്ടായിരുന്നില്ല (സോമന്‍, 2003: 11). അന്ന് കൃഷിയും കൈവേലകളും സ്ത്രീനിര്‍മ്മിതമായിരുന്നു. കാര്‍ഷികോത്പാദനം, ആഹാരത്തിനാ യുള്ള വിളവെടുപ്പ്, അത് പാകാചെയ്യാനുള്ള കാട്ടുവിറകിന്റെ ശേഖരണം, ഉല്‍പ്പന്ന ങ്ങളുടെ സമ്പാദനം ഇവയെല്ലാം സ്ത്രീകളായിരുന്നു ചെയ്തിരുന്നത്. കാര്‍ഷികവൃത്തിക്കാവശ്യമായ പണിയായുധങ്ങള്‍ കണ്ടുപിടിച്ചത് സ്ത്രീകള്‍ തന്നെയായിരുന്നു. കാര്‍ഷികസമൂഹം ആരംഭിച്ച കാലത്തുതന്നെ മനുഷ്യരുടെ ആചാരാനുഷ്ഠാനങ്ങളും ദായക്രമങ്ങളും സ്ത്രീകളോട് ചേര്‍ത്തുവച്ചിട്ടുളളതാണ്. ഇത്തരം സാംസ്കാരിക പശ്വാത്തലത്തില്‍നിന്നാണ് അമ്മദൈവങ്ങളുടെ ഉദയം ഉണ്ടായിട്ടുള്ളത്. സ്ത്രീയെ സമൂഹത്തിന്റെ അത്താണിയായി കരുതിയിരുന്ന പ്രാചീനസമുഹം അമ്മദൈവത്തെ ആരാധിച്ചുപോരുന്നത് വളരെ സ്വാഭാവികമാ ണ്. അമ്മദൈവത്തെ അമ്മയായും കന്യകയായും പ്രാചീനകാലത്തെ ജനങ്ങള്‍ ആരാധിച്ചുപോന്നിരുന്നു. സുമേറിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രാചീ നസംസ്കാരങ്ങള്‍ അമ്മദൈവത്തെ അമ്മരുപത്തിലും നിതൃകന്യകാരുപത്തിലു മാണ് ആരാധിച്ചുവന്നിരുന്നതെന്ന് പി. സോമന്‍ കണ്ടെത്തുന്നു (സോമന്‍, 2003: 33). പ്രാകൃതഗോത്രസമുദായങ്ങള്‍ക്കിടയില്‍ ദേവീ ആരാധന പ്രചുര്രചാര ത്തിലുണ്ടായിരുന്നു. നവീനശിലായുഗത്തിലേക്കെത്തുകയും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ അമ്മദൈവാരാധനയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. 11 ഫലപുഷ്ഠിയുടെയും സന്താനോത്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായിട്ടാണ് മനുഷ്യര്‍ അമ്മദൈവത്തെ സങ്കല്പിച്ചുവന്നത്. കാര്‍ഷികവൃത്തി യിലധിഷ്ഠിതമായ മാതൃദായസംസ്കാരവും ഗ്രാമീണസമുഹങ്ങളും അവരുടെ അമ്മദൈവാരാധനകളുമാണ് കേരളത്തില്‍ കണ്ടുവന്നിരുന്നത്. ““ബുദ്ധജൈനതാ ന്രികമതങ്ങളുടെയും വൈഷ്ണവശൈവവിഭാഗങ്ങളുടെയും അധിനിവേശത്തിനു മുമ്പ് ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലുടനീളം നിലനിന്നിരുന്ന “അമ്മന്‍” ആരാധന യുടെ ഭാഗമായിരുന്നു കേരളത്തിലെയും അമ്മദൈവങ്ങള്‍ (സോമന്‍, 2003: 70). തമിഴ്സാഹിതൃത്തിലും അമ്മദൈവത്തെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങളു ണ്ട് സംഘകൃതിയായ അകനാനൂറില്‍ ‘കടല്‍ കെഴുസെല്‍വി” എന്ന പേരിലും മണിമേഖലയില്‍ ‘കാടമര്‍ സെല്‍വി” എന്ന പേരിലും ചിലപ്പതികാരത്തില്‍ “കൊടേവൈ'” എന്ന പേരിലും അമ്മദൈവം അറിയപ്പെടുന്നു. തമിഴിലെ ആദ്യത്തെ നിഘണ്ടുവായ ദിവാകരനിഘണ്ടുവില്‍ അമ്മദൈവത്തെ കാടുകാള്‍, കാളി, കൊറ്റവൈ എന്നിങ്ങനെ വിഭജിച്ചുകാണുന്നു. ആദിമാതൃഭാവമായും കാര്‍ഷികവിജ യത്തിന്റെ ദേവതയായും സ്ത്രീ അവരോധിക്കപ്പെട്ടുതുടങ്ങിയതോടെ കൃഷിയനു ഷ്ഠാനങ്ങളും അമ്മദൈവസങ്കല്പനങ്ങളും പരസ്പരബന്ധിതങ്ങളായിത്തിീര്‍ന്നു. മാതൃദായകുടുംബപശ്ചാത്തലത്തില്‍നിന്നും പിറവികൊണ്ട അനിഷേധ്യമായ അമ്മ യുടെ സാന്നിധ്യം അമ്മദൈവാരാധനയിലേക്ക് വികാസം പ്രാപിച്ചതാണെന്ന് എംഗല്‍സിനെപ്പോലുള്ള നരവംശശാസ്ത്രജ്ഞരില്‍ പലരും രേഖപ്പെടുത്തിയിട്ടു ണ്ട് (സോമന്‍, 2003: 17). എല്ലാ ദൈവങ്ങള്‍ക്കും മീതെയായി ഒരു മാതൃദേവതയെ മനുഷ്യര്‍ പ്രതിഷധിച്ചു. കാലാന്തരത്തില്‍ മതാധിഷ്ഠിതവും സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായും അമ്മദൈവം പരിവര്‍ത്തിക്കപ്പെട്ടു. സൂര്യ നെയും വൃക്ഷങ്ങളെയും ഭൂമിയെയും ചിലപ്പോള്‍ ഗ്രകൃതിയെ ആകെത്തന്നെയും വ്യത്യസ്ത ബിംബങ്ങളിലേക്ക് അവരോധിച്ച് ആരാധിച്ചുതുടങ്ങി. സൂര്യനെയും ചന്ദ്രനെയും മഴയെയും ഗ്രകൃതിയുടെ എല്ലാ സവിശേഷതക ളെയും ആകാശത്തോടുചേര്‍ത്തുവെച്ചുകൊണ്ട് ഭൂമിയെ ആകാശത്തിന്റെ ഇണ യായി പ്രഖ്യാപിക്കുകയുംചെയ്തു. ഇത് ആകാശവും ഭൂമിയും തമ്മിലുള്ള സഹ വര്‍ത്തിത്വത്തെ പ്രതീകവല്‍ക്കരിക്കുന്നു. വിഗ്രഹവല്‍ക്കരിക്കാത്ത കാനനപ്രകൃതി കളായിരുന്നു ആദിമനുഷ്യന്റെ അമ്മദൈവസങ്കല്പങ്ങള്‍ക്കുണ്ടായിരുന്നത്. 12 ഈയടുത്തകാലംവരെ അമ്മദൈവങ്ങള്‍ക്ക് ബിംബങ്ങളോ ക്ഷേത്ര ങ്ങളോ ഉണ്ടായിരുന്നില്ല. പാടശേഖരങ്ങളുടെ ചുറ്റുമുള്ള മരച്ചുവടോ വളളിപ്പടര്‍പ്പു കളുള്ള വ്ൃക്ഷക്കുട്ടങ്ങളോ ആണ് അമ്മദൈവങ്ങളുടെ കേന്ദ്രമായിട്ടുളളത്. കാടി നെയും മലകളെയും സംരക്ഷിച്ചു പരിപാലിച്ചു പോരുന്ന രക്ഷകയായാണ് മനു ഷ്യന്‍ അമ്മദൈവത്തെ സങ്കല്പിച്ച് പ്രീതിപ്പെടുത്തിയിട്ടുളളത്. പല അമ്മദൈവ ക്കാവുകളിലും വടക്കുഭാഗത്ത് (കാളിയുടെ സ്ഥാനം) പാലച്ചുവട്ടിലും വിശിഷ്ട മായ ആരാധാനാസ്ഥലത്തും ചുണ്ണാമ്പും മഞ്ഞളും ചാലിച്ച കുരുതിയായും തളി ക്കുന്നു (രാജഗോപാലന്‍, 2004: 85). വിഗ്രഹങ്ങളില്ലാതെ പ്രകൃതിയുടെ നേര്‍ക്കാ ഴ്ചകളായിരുന്നു കാവുകള്‍. ജൈവവൈവിധ്യങ്ങളുടെ ഇടമായ കാവുകളില്‍ ആരാധനാമൂര്‍ത്തിയെ കണ്ടെത്തിയിരുന്ന മനുഷ്യര്‍ അവിടെ ആചാരങ്ങളെ രൂപ പ്പെടുത്തിയെടുത്തു. അമ്മദൈവങ്ങള്‍ക്കുപുറമെ ഗുളികനും സര്‍പ്പദൈവങ്ങളും അവിടെ സ്ഥാനം പിടിച്ചു. കാട്ടുകനികള്‍ ഭക്ഷിക്കാന്‍ പലയിനം പക്ഷികള്‍ കാവിലെത്തുന്നു. പക്ഷി കളുടെ കോലാഹലങ്ങളാണ് കാവുത്സവങ്ങളിലെ ആര്‍പ്പുവിളികളായി കാണുന്നത് ചെറുള, മുക്കുറ്റി, പൂവാംകുറുന്നില, നിലപ്പന, വിഷണുക്രാന്തി, കറുക, മുയല്‍ച്ചെ വി, കഞ്ഞുണ്ണി, ഉഴിഞ്ഞ, തിരുതാളി തുടങ്ങിയ ദശപുഷ്പങ്ങളും ചെത്തിയും കേര ളത്തിലെ കാളിയമ്മയുടെ മുഖത്തും കഴുത്തിലും കിരീടത്തിലും പ്രതീകാത്മക മായി അണിയുന്നു. വിത്തുകള്‍ കാട്ടില്‍നിന്ന് നാട്ടിലേക്കും അവിടെനിന്ന് കാട്ടി ലേക്കും വിതറിയത് പക്ഷികളാണ്. ദാരികാവധത്തിനായി പുറപ്പെടുന്ന മകളായ കാളിക്ക് ശിവന്‍ ഏഴരവട്ടി പൊന്‍വിത്തുകുടി കൊടുക്കുന്നു. കാവിലെ കോമരം കല്‍പ്പിച്ചരുളി വിതറുന്ന വിത്തുകളെ ഈ പൊന്‍വിത്തിനോട് ചേര്‍ത്തുവയ്ക്കു കയും കാര്‍ഷിക ഉര്‍വരതയായി കണക്കാക്കുകയും ചെയ്യുന്നു. ബ്രാഹ്മണദൈവങ്ങളെ ആരാധിക്കാനോ ക്ഷ്രേതദര്‍ശനത്തിനോ അനുമതി യില്ലാതിരുന്ന കീഴ്ജാതിക്കാരായ കര്‍ഷകജനതയുടെ ദൈവങ്ങളായിരുന്നു അമ്മന്‍ദൈവങ്ങളും ഗോത്രദൈവങ്ങളും. ദക്ഷിണേന്ത്യന്‍ മേഖലകളില്‍ കണ്ടുവ രുന്ന വനദുര്‍ഗ്ഗ, മുലദുര്‍ഗ്ഗ, കാര്‍ത്ത്യായനി, ശൈലപുത്രി, മഹിഷാസുരമര്‍ദ്ദിനി, കാളരാത്രി, കൊററവൈ, കാമാക്ഷി, മീനാക്ഷി തുടങ്ങിയ അമ്മദൈവങ്ങള്‍ കേരള ത്തിന്റെ ഗ്രാമ്രദേശങ്ങളില്‍ നിലനില്‍ക്കുന്നില്ല. മരക്കൂട്ടങ്ങളെ കാവ് എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. ശൈവതാന്ത്രിക മതവിഭാഗങ്ങളുടെ വളര്‍ച്ചയോടു 13 കൂടിയാണ് അമ്മന്‍കോവിലുകള്‍ നിര്‍മ്മിച്ചുതുടങ്ങിയത്. ഇതില്‍ കല്ല്, അല്ലെങ്കില്‍ വാളായിരുന്നു അമ്മദൈവ്രപതിഷ്ഠ. ഏതൊരു മനുഷ്യന്റെയും ആത്യന്തികമായ ജീവിതാവശ്യം വിശപ്പടക്കുക എന്നതുതന്നെയാണ്. വേടനായി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മൃഗങ്ങള്‍ക്ക് ദൈവ പരിവേഷം നല്‍കി, കാര്‍ഷിക പരിസ്ഥിതിയില്‍ (്പതിഷ്ഠിച്ചിരുന്നു. ഗോത്രജനവി ഭാഗങ്ങള്‍ ജൈവികപരിണാമത്തിനിടയില്‍ ജീവനോപാധിയായി രൂപപ്പെട്ടതാണ് പഴയ കൃഷിസമ്്രദായം. കൃഷി അഭിവൃദ്ധി്രാപിച്ചതോടെ ഗോത്രസമ്മത്രദായം ഇല്ലാതാവുകയും കര്‍ഷകജനതയായി മാറുകയും ചെയ്തു. അതോടൊപ്പം അവ രുടെ വിശ്വാസസങ്കല്പങ്ങള്‍ക്ക് മാറ്റമുണ്ടായി. വിശപ്പകറ്റാനുള്ള വിഭവങ്ങള്‍ തരു ന്നത് അമ്മദൈവങ്ങളാണെന്ന മനുഷ്യന്റെ ചിന്തകളാണ് അമ്മ ദൈവാരാധന യായി മാറിയത്. കൃഷിയിടങ്ങളില്‍ പ്രതിഷഠിക്കപ്പെട്ട അമ്മദൈവങ്ങള്‍ തറവാട്ടി ലുണ്ടായിരുന്ന മുത്തശ്ശിയില്‍ വരെ ആരോപിച്ചിട്ടുണ്ട. ഭാരതത്തിലെ ഇതരസം സ്ഥാനങ്ങളിലും ഈ സങ്കല്പങ്ങള്‍ക്ക് പ്രചാരമുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ദേവതാരുപങ്ങള്‍ക്ക് മാറ്റമുണ്ടെങ്കിലും പൊതുവില്‍ അമ്മദൈവത്തില്‍ ന്നിയ വിശ്വാസമാണ് അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്നത്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അമ്മയെ ആരാധിച്ചിരുന്നത് അന്ന ദാതാവെന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ രാജഭരണത്തിന് കീഴിലെ സൈനികര്‍ ശക്തിദേവതാസങ്കല്പത്തിലായിരുന്നു. പുരാതന കേരള ത്തിലെ കൃഷിവ്യവസ്ഥയുടെ സമഗ്രമേഖലകളില്‍ അമ്മദൈവത്തിന് കാവിലമ്മ എന്ന പരിവേഷമാണുള്ളത്. സ്വേച്ചാധിപത്ൃയഭരണകാലത്ത് കാവിലമ്മയുടെ അധീ ശത്വസാമീപ്യം ഉണ്ടായിരുന്ന കാവുകളിലെ അമ്മയുടെ ഇടങ്ങളായിരുന്നു ഭരണ സിരാകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. രാജഭരണത്തിന്‍കിഴിലുള്ള ഒരു രാജ്യ ത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളിലും കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് കാവിലമ്മ മാര്‍ ഉണ്ടാകും. ഈ അമ്മമാര്‍ക്ക് മുകളിലായി ഒരു വലിയമ്മയായ മഹാമാതാവ് ഉണ്ടെന്ന സങ്കല്പം നിലനിന്നിരുന്നു. മഹാമാതാവെന്ന ആരാധനാമൂര്‍ത്തി രാജാ വിന്റെ അധികാരത്തിനുകീഴില്‍ രാജാവിന്റെ കുടുംബദൈവമായി ആരാധിക്കു കയും ചെയ്തിരുന്നു. മഹാമാതാക്കളായി സങ്കല്‍പ്പിച്ചിരുന്ന തിരുവളയനാട്ടുകാവി ലമ്മയും തിരുമാന്ധാംകുന്നിലമ്മയും ഇതിന് ഉദാഹരണമാണ്. 14 പണ്ട് മുതല്‍ ദ്രാവിഡ ജനവിഭാഗങ്ങള്‍ ആരാധിച്ചുപോന്നിരുന്ന അമ്മദൈവ ങ്ങളാണ് പില്‍ക്കാലത്ത് പല മാറ്റങ്ങളിലുടെയും ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യ സ്തതയിലുടെയും പുനഃപ്രതിഷ്ഠിച്ചത്. വൈദേശിക കൈകടത്തലുകളാണ് ഇതിനുപിറകില്‍. വിഗ്രഹരഹിത അമ്മദൈവസങ്കല്പത്തില്‍ നിന്ന് വിഗ്രഹരുപത്തി ലേക്കുള്ള പരിണാമദശയിലും തുടര്‍ന്ന് ദ്രാവിഡമായ ചിന്തകളിലും ആദിമമനു ഷ്യന്റെ സ്വത്വത്തെത്തന്നെയാണ് അമ്മദൈവസങ്കല്പങ്ങളില്‍ ദര്‍ശിക്കാന്‍കഴിയു ന്നത്. ആര്യവല്‍ക്കരണം സാധ്യമായതോടെ ദേവതാസങ്കലല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരികയുംചെയ്തു. എന്നാലത് സംഘര്‍ഷാത്മകമാവുകയാണുണ്ടാ യത്. ്രാവിഡസങ്കല്പങ്ങളോട സമരസപ്പെട്ടുപോകുന്നതിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടെ ചില മാറ്റങ്ങള്‍വരുത്തുകയും എന്നാല്‍ ദേവതാസങ്കല്പ ങ്ങള്‍ക്ക് ത്രാഹ്മണ്യമുദ്രകള്‍ ചാര്‍ത്തപ്പെടുകയുംചെയ്തു. ഇത്തരം ്രാഹ്മണത ന്തങ്ങള്‍ ആദിമനുഷ്യന്റെ അമ്മദൈവമായ മറുതയില്‍ പ്രതിഫലിച്ചുകാണുന്നു. ഓരോ സാംസ്‌കാരികകടന്നുകയറ്റവും അതാതുദേശങ്ങളില്‍ നില നില്‍ക്കുന്ന സാംസ്കാരികചിഹുങ്ങളെ ചോദ്യംചെയ്യുകയോ തകർക്കുകയോ ചെയ്തേക്കാം. അധിനിവേശകരുടെ ചിഹങ്ങളെ പ്രതിഷ്ഠിക്കാന്‍ നിലവിലുളള വിശ്വാസം, ശക്തി സങ്കല്പങ്ങളെ പൂര്‍ണ്ണമായും നീക്കുന്നതിനോ മാറ്റി സ്ഥാപിക്കു ന്നതിനോ കഴിയാതെ വരുന്ന ഘട്ടങ്ങളില്‍ അധിനിവേശചിന്താധാരകള്‍ക്കനുസരി ച്ച് പരിഷ്കരിക്കുകയും അവരുടെ ചിഹങ്ങളുമായി ഇണക്കിനിര്‍ത്തുകയുംചെയ്യു ന്നു. മറുതയില്‍നിന്ന് കാളിയിലേക്കുള്ള മാറ്റം മേല്‍പ്പറഞ്ഞ സമീപനരീതികളെ യാണ് പ്രതിഫലിപ്പിക്കുന്നത്. വസൂരിദേവതയായ “മറുത പിന്‍നിരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനുണ്ടായ കാരണം, അധിനിവേശസങ്കലല്‍്പങ്ങളെ ചടുലനിക്കങ്ങളി ലുടെ കാളിയുടെ അധീശത്വം സ്ഥാപിച്ചതിനാലാണ്. സദ്ഗുണങ്ങള്‍ കാളിയിലും ചീത്ത മറുതയിലും ആരോപിച്ചുകൊണ്ടാണ് ഇത് സ്ഥാപിച്ചെടുത്തത്. വൈദികമല്ലാത്ത ഇതര ചിന്താധാരയിലെ ദേവതാസങ്കല്പത്തിലുള്ള അമ്മ ദൈവമാണ് ഭഗവതി, ദേവി, കാളി , അച്ചി തുടങ്ങിയവര്‍ ഇങ്ങനെ തുടങ്ങുന്ന പേരുകളിലെ ദേവതകളില്‍ ഭൂരിഭാഗവും അമ്മദൈവങ്ങളാണ്. പുരാതന കാലത്തു തന്നെ നൈൽല്‍നദീതടം മുതല്‍ സിന്ധുനദീതീരം വരെ ഉണ്ടായിരുന്ന ഒരു ആരാ 15 ധനാക്രമമായിരുന്നു അമാനുഷികശക്തിയുള്ള “‘മാതൃദേവതാപുജ” (worship of the divine mother). വൈദികകാലത്തും ഈ സമ്മ്രദായം ഉണ്ടായിരുന്നു. പൃഥ്വി, പ്രകൃതി, ദുര്‍ഗ്ഗ, കാളി തുടങ്ങിയ വൈദികകാഴ്ചപ്പാടുകള്‍ക്കെല്ലാം ആധാരം അമാനുഷ മാതൃദേവതാപൂജയാണ്. ഈ ആരാധനാരിതിയാണ് പില്‍ക്കാലത്ത് ശക്തിയാരാധനയായി പരിണമിച്ചത്. മാതൃദേവതാപൂജയില്‍ കണ്ടുവരുന്ന ഒരു ആരാധനാസമ്മ്രദായമാണ് കാളീസേവ. ഭഗവതിയും ഭഗ്രകാ ളിയും ചാമുണ്ഡിയും ഈശ്വരിയും ദേവിയും അച്ചിയുമൊക്ക മലയാളക്കരയെ സംബന്ധിച്ചിടത്തോളം കാളിസങ്കല്പത്തിലുള്ള മാതാക്കളാണ് (വിഷ്ണു നമ്പൂതി രി, 2012:81). ഇന്ന് പേരുകേട്ട എല്ലാ ശൈവ വൈഷ്ണവക്ഷേത്രങ്ങളും അമ്മയുടെ ഇടമായിരുന്നു. അത്തരം ക്ഷേത്രങ്ങളുടെ ഉള്ളിലോ പുറത്തോ അമ്മദൈവം ഉണ്ടെ ന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭമ്വാമീക്ഷേേതത്തില്‍ ഉത്സവം ആരംഭിക്കുന്നതിന് ഒരു മലയന്‍ കൊണ്ടുവരുന്ന തീ വേണമെന്ന ഒരാചാരം നില വിലുണ്ട്. ചരിത്രപ്രസിദ്ധമായ തിരുനാവായ ക്ഷേത്രത്തില്‍ ഒരു ചെറുമി നല്‍കുന്ന തെച്ചിമാലയ്ക്ക് രാജാക്കന്‍മാരുടെ മാല്യങ്ങളേക്കാള്‍ (്രാധാന്യമുണ്ടായിരുന്നു (അ പച്യുതമേനോന്‍, 2015: 33). ഒരു വിഗ്രഹമുള്ള ഭൂരിഭാഗം കാവുകളുടെയും ഉത്ഭവകഥ ഒരു ചെറുമി യോട ബന്ധപ്പെട്ടുകാണുന്നു. ചെറുമിപ്പെണ്ട് പുല്ലുവെട്ടുമ്പോള്‍ അരിവാള്‍ കല്ലില്‍ തട്ടും. അല്ലെങ്കില്‍ ആ കല്ലില്‍ മുര്‍ച്ചകുട്ടാന്‍ ചെറുമി അരിവാള്‍ രാകുമ്വോള്‍ കല്ലില്‍ ചോര കാണുന്നു. ഉടന്‍ അയല്‍പക്കത്തുള്ള ബ്രാഹ്മണര്‍ ഇതറിയുന്നു. ഒട്ടും സമയംകളയാതെ കല്ലും പരിസരവും ശുദ്ധംചെയ്ത് മാഹാത്മ്യമുള്ള ഇട മായി പ്രചരിപ്പിക്കുന്നു. ആരാധനയും നിവേദ്യങ്ങളും ആരംഭിക്കുന്നു. കാല ങ്ങള്‍ക്കുശേഷം അമ്മദൈവത്തെ കുടിയിരുത്തുന്നു. ചെറുമി മരിക്കുവോളം അവള്‍ക്കും ഒരു സ്ഥാനം കൊടുക്കുന്നു. ചിറയ്ക്കല്‍, ചോറ്റാനിക്കര, ചേര്‍ത്തല തുടങ്ങിയ ദേശത്തും പരിസരപ്രദേശങ്ങളിലും ഉള്ള കാവുകള്‍ക്ക് ഇത്തരം കഥക ളാണ് പൊതുവെയുള്ളത്. ബിംബങ്ങള്‍ വെച്ചതിനുശേഷം അമ്മ ഉണ്ടായിരുന്ന സ്ഥലവും രേഖപ്പെടുത്തുന്നു. ഇതിനെ ശ്രീമൂലസ്ഥാനം എന്നാണ് പറഞ്ഞുവരു ന്നത്. 16 ഫലഭൂയിഷ്ഠമായ മണ്ണിന്റെയും സന്തുഷടകുടുംബങ്ങളുടെയും അതിലൂടെ സത്ഭാവനകള്‍ പ്രതിഫലിക്കുന്ന തലമുറകളുടെയും രക്ഷയ്ക്കുമായിട്ടാണ് മാതൃ ദേവതകളെ കാവുകളില്‍ സങ്കല്പിച്ചത്. വിവിധ തൊഴിലുകള്‍ക്കനുഗുണമായി അമ്മദൈവങ്ങളെ സങ്കലല്‍്പിച്ചിരുന്നു., ഏതിലും ജീവിതോര്‍വരതയായിരുന്നു ലക്ഷ്യംവെച്ചിരുന്നത്. ഇത് ജൈവികതയിലുന്നിയ ദൈവസങ്കലല്‍പമായിരുന്നു. സാംസ്കാരികജീവിതത്തിന്റെ സമസ്തമേഖലകളിലും അമ്മ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നു. കാര്‍ഷികളഉര്‍വരതയില്‍ ഉപജീവനത്തെ കണ്ടെത്തിയ മനുഷ്യരില്‍ നേതൃപരമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെ തമസ്കരിക്കാതെ പിന്‍തുട രുന്നതിന്റെ ഉദാഹരണമാണ് അമ്മദൈവ ഉത്സവങ്ങള്‍. മേല്‍ക്കൂരകളില്ലാത്ത അമ്മ ദേവതാകേന്ദ്രങ്ങള്‍ പിന്നീട് മേല്‍ക്കൂരകളുള്ള അമ്പലങ്ങളായി മാറ്റപ്പെടുകയാണുണ്ടായത്. വൈഷണവ ജൈനമതങ്ങളുടെയും ആര്യാധിനിവേശമാണ് ഇതിനു കാരണം ദ്രാവിഡന്റെ സ്വത്വബോധത്തില്‍ വ്യാജ ചിന്തകളെ തിരുകിക്കയറ്റുകയാണ് അവര്‍ ചെയ്തത്. പല ദ്രാവിഡദേവതകളും തുല്യരീതിയില്‍ ആര്യദേവതകളായി പരിണാമം നേടി കാളിയോ ദുര്‍ഗ്ഗയോ ശക്തി യോ പാര്‍വതിയോ ഒക്കെയായി മാറി. കേരളത്തില്‍ ഇന്നറിയപ്പെടുന്ന ഭഗവതിക ളൊക്കെയും ഈ മാറ്റങ്ങള്‍ക്ക് വിധേയമായവരാണ്. ആര്യവല്‍ക്കരണമാണ് ഇതിന് കാരണം. പഴയ ദ്രാവിഡ കാവുകള്‍ അപൂര്‍വമായി ഇന്നും നിലവിലുണ്ട്. ആദികാലങ്ങളില്‍ മാതൃദായക്കാരായ ദ്രാവിഡരുടേയും പില്‍ക്കാലത്ത് ശക്തേയരുടെയും ഒടുവില്‍ ഹിന്ദുക്കളുടെയും ആരാധനാ മൂര്‍ത്തിയായിത്തീര്‍ന്ന മാതൃദേവതയാണ് ദുര്‍ഗ്ഗ. ശാക്തേയസമ്മ്രദായമനുസരിച്ച ആദിപരാശക്തിയുടെ മൂര്‍ത്തരുപമായാണ് ദുര്‍ഗ്ഗയെ കാണുന്നത്. ശൈവവിശ്വാസമനുസരിച്ച് പാര്‍വ തിയുടെ മൂലരുപമായ ദുര്‍ഗ്ഗ മഹിഷാസുരനെ വധിക്കാന്‍വേണ്ടി അവതാര മെടുത്തതാണ് എന്നാണ് വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനമെന്ന സങ്കല്പത്തില്‍നിന്നാണ് ശാക്തേയര്‍ പരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവ മതത്തിന്റെ വളര്‍ച്ചയോടെ അത് പാര്‍വതിയുടെ പര്യായമാക്കിത്തീര്‍ക്കുകയായിരു ന്നു. ജൈനരുടെ ദേവതകളായ മംഗളാദേവിയും അംബികയും പലയിടങ്ങളില്‍ കാളിയായും ദുര്‍ഗ്ഗയായും ആരാധിക്കുന്നു. വൈദികകാലത്ത് (ജൂഗ്വേദം) ആര്യന്മാര്‍ക്ക് ദേവീക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ദേവീഭാഗവതം, ദേവീമാഹാ ത്മ്ൃം എന്നീ ഐതിഹ്യങ്ങളില്‍ ദേവി, ദുര്‍ഗ്ഗ തുടങ്ങിയ അവതാരങ്ങള്‍ പൂണ്ട് 17 അസുരന്മാരെ വധിച്ചു. വിവിധ മാഹാത്മ്യങ്ങളായിരുന്നു ഈ അവതാരങ്ങളുടെ പ്രത്യേകത. ആയതിനാല്‍ വ്യത്യസ്തങ്ങളായ ആരാധനകളും ബലപ്പെട്ടിരു ന്നുവെന്നും പറയുന്നു. രാഷ്ട്രീയസാമുദായിക വിഷയങ്ങളില്‍ ഉണ്ടായ സംഘര്‍ഷ ങ്ങള്‍ തെക്കന്‍ മേഖലകളിലും പ്രശ്നങ്ങളുണ്ടാക്കി, കാളിദാരികകഥകള്‍ ശക്തമായി പ്രചരിച്ചിരുന്നതിനാല്‍ അവയെ മാറ്റി ഗ്രതിഫലിപ്പിക്കുവാനുള്ള ശക്തി ഒരു കഥകള്‍ക്കും ഉണ്ടായിരുന്നില്ല. എങ്കിലും ചില കാവുകള്‍ ദുര്‍ഗ്ഗയുടെതായിത്തന്നെ നിലകൊണ്ടു. ബ്രാഹ്മണര്‍ക്ക് സമാ ധാനം വേണമെങ്കില്‍ ഈ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടിവന്നു (അച്യുതമേനോന്‍, 2015: 95). കൃഷി നിഷിദ്ധമായിട്ടാണ് ക്ഷത്രിയനും ബ്രാഹ്മണനും കണ്ടിരുന്നത്. ദൂഗ്വേദംപോലുള്ള വൈദിക ഗ്രന്ഥങ്ങളിലൊന്നും കാര്‍ഷികദേവതയായ അമ്മദൈ വത്തെ സംബന്ധിക്കുന്ന ആരാധനാനുഷ്ഠാനങ്ങള്‍ പരാമര്‍ശിച്ചുകാണുന്നില്ല. ആയതിനാല്‍ ഇന്ത്യയിലെ അമ്മദൈവങ്ങള്‍ അവൈദികമാണ്. ഈ അമ്മദൈവങ്ങ ളുടെ പേരുകള്‍ തീര്‍ത്തും ര്രാദേശികമാണ്. മാതൃദായ ്രമത്തിലെ മുത്തശ്ശിയോ ധീരവനിതകളോ ആണധികാരത്തില്‍ തകര്‍ന്നുപോയ സ്ത്രീകളോ അമ്മദൈവങ്ങ ളായി അവതരിക്കുന്നു. ഇന്ത്യയിലെ സാ(്രാജ്യശക്തികളുടെ രര്‍ജ്ജം കൃഷിയാ യിരുന്നു രാജവാഴ്ചക്കാലത്തെ തുടര്‍ച്ചയായ യുദ്ധങ്ങള്‍ സായ്രാജ്യങ്ങളുടെ അതി രുകള്‍ വര്‍ദ്ധിപ്പിച്ചു. കാര്‍ഷികോര്‍വരതയ്ക്കായി സങ്കല്‍്പിച്ചിരുന്ന ദുര്‍ഗ്ഗയെ യുദ്ധ ദേവതയായി പുനരവതരിപ്പിച്ചത് രാജവാഴ്ചയാണ് (സോമന്‍, 2003: 50). 1.2 കാളീസങ്കല്പം അമ്മദൈവസങ്കല്പത്തില്‍ ആരാധിച്ചുപോരുന്നത് കാളിയെയാണ്. അസുര നായ ദാരികനെ വധിക്കാന്‍ ശംഭുവിന്റെ തൃക്കണ്ണില്‍നിന്ന് പിറന്ന അവതാരമാണ് കാളി എന്നാണ് വിശ്വാസം. തിന്മയെ ഉന്മുലനംചെയ്യാന്‍ ജന്മമെടുത്ത ഈ അമ്മ ദൈവം നിരാലംബര്‍ക്ക് ആശ്രയമായി വര്‍ത്തിക്കുന്നു. കേരളത്തിലെ ദേവതാ ചിന്തകളില്‍ വളരെ സജീവമായിട്ടുള്ളതും ഒരുപാട് സവിശേഷതകള്‍ നിറഞ്ഞതു മായ ആരാധനാ രീതിയാണ് കാളിയുടേത്. “ഭദ്രകാളി” എന്ന പേരില്‍ കേരളീയര്‍ ആരാധിക്കുന്നത് ദാരികനെ നിഗ്രഹിച്ച കാളിയെയാണ്. വസൂരിപോലുള്ള രോഗ ങ്ങള്‍ക്കുമേൽ അവര്‍ക്ക് ആധിപത്യൃമുണ്ടെന്ന് കരുതപ്പെടുന്നു. കാളീപൂജയ്ക്ക് 18 ഏറ്റവും പ്രസിദ്ധമായ സ്ഥലം പശ്ചിമബംഗാളാണ്. ബംഗാളികളുടെ സങ്കല്പ ത്തില്‍ കാളിയ്ക്ക് ഉഗ്രരുപമാണുള്ളത്. ദേവീയാരാധനയുടെ പ്രാമാണികഗ്രന്ഥ മായി കരുതുന്ന “ദുര്‍ഗ്ഗാ സപ്തശതി'യില്‍ യുദ്ധദേവതയായ ദുര്‍ഗ്ഗയുടെ ഉഗ്രഭാവ ത്തെയാണ് ഭ്രദകാളി എന്ന് വിശേഷിപ്പിക്കുന്നത്. മഹാകാളിക്ക് കാളി, താര, ഭൈര വി, ഭുവനേശ്വരി, ഛിന്ന, മസ്ത, ധുമാവതി, ബഗല, മാതംഗി, കമല എന്നീ പത്ത് രുപങ്ങളാണ് ഉള്ളതെന്നാണ് സങ്കല്പം. പുരാണങ്ങള്‍ പ്രകാരം മധുകൈഭടന്മാര്‍, ചണ്ഡമുണ്ഡന്മാര്‍, രക്തബീജന്‍, ദാരികന്‍, രുരു തുടങ്ങിയവരെ വധിക്കാന്‍ ജന്മമെ ടുത്ത ഉഗ്രരൂപമാണ് കാളിക. കാളുന്നവള്‍, കറുത്തവള്‍, രാത്രി എന്നിവ കാളിയുടെ നാനാര്‍ത്ഥങ്ങളാണ്. താന്ത്രിക വിശ്വാസങ്ങളില്‍ അന്ധകാരത്തെ ഇല്ലാതാക്കി പ്രഭ ചൊരിയുന്ന വളായാണ് കാളിയെ സങ്കല്പിക്കുന്നത്. കാലത്തിന്റെ ഭഗവതിയാണ് കാളി എന്നും പറയുന്നു. ഭദ്രകാളി ഭദ്രമായ കാലത്തെ വിഭാവനം ചെയ്യുന്നവള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ജീവജാലങ്ങളെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന പ്രകൃതിയെ കാളി എന്ന് ഉപാസകര്‍ പറയുന്നു. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബഭഗവതിക്ഷേത്രം കേരളത്തിലെ ആദ്യകാളീക്ഷേരതവും മുലകേന്ദ്രവും എന്ന നിലയിലാണ് കണ്ടുവരുന്നത്. ഏറ്റവും വലിയ കാളീഗ്രതിഷ്ഠ മലപ്പുറം ജില്ല യിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ്. കറുത്ത വര്‍ണ്ഠമുള്ള എന്ന അര്‍ത്ഥമാണ് “കാളി” എന്ന ശബ്ദത്തിന്റെ പ്രയോഗം. ചാമുണ്ഡി, കാളിക, കണ്ഠേകാളി എന്നിങ്ങനെയുള്ള പല പേരുക ളിലും കാളിയെ പൂജിക്കുന്നു. ചേദിരാജനായ ഉപരിചരവസുവിന്റെ ശുക്ലം ഭൂജിച്ചതിന്റെ ശാപത്താല്‍ മത്സ്യമായി രൂപമെടുത്ത “അദഗ്രിക എന്ന അപ്സരസ്സിന് ജനിച്ച പെണ്‍കുട്ടിയാണ് “സത്യവതി” (മത്സ്യഗന്ധി അഥവാ കാളി). സത്യവതി വളര്‍ന്നത് ഒരു മുക്കുവക്കുടിലിലാണ്. മനുഷ്യക്കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ ശാപമോക്ഷം ലഭിക്കുമെന്നതിനാല്‍ അദഗ്രിക ദേവലോകത്ക്ക് തിരികെ യാത്രയാ യി. കുട്ടിയുടെ വര്‍ണ്ണം കറുപ്പായതിനാല്‍ മുക്കുവന്‍ '‘കാളി” എന്ന പേരാണ് കുഞ്ഞിനു നല്‍കിയത്. പാര്‍വതിയുടെ മറ്റൊരു നാമം ഹിമവാന്റെയും മേനകയു ടെയും പുത്രിയായ സതി കാളിയെന്ന പേരില്‍ അവതരിക്കുന്നുണ്ട് (ബാലക്യൃ ഷ്ണൻ, ലീലാദേവി, 2012: 268). 19 കേരളത്തിലെ കാളീസങ്കല്പം തെക്കന്‍കഥകളായും വടക്കന്‍കഥകളായും വ്ൃത്യാസപ്പെട്ടിരിക്കുന്നു. തെക്കന്‍ മേഖലകളില്‍ കളമെഴുത്തുപാട്ടില്‍ ഭഗവതിക്കും കാളിക്കും രണ്ട് തരത്തിലാണ് കളമെഴുത്ത് നടത്തുന്നത്. കാളിയും ഭദ്രകാളിയും വെവ്വേറെ സ്വരുപങ്ങളായാണ് സങ്കല്‍പിക്കുന്നത്. കാളിയെ വടക്കന്‍ കേരളത്തിലെ കാളിയായും ഭദ്രകാളിയെ കണ്ുകിയുമായാണ് പ്രതിഷഠിക്കുന്നത്. കഥയുടെ ഇതി വൃത്തം വൃത്യസ്തങ്ങളാണ്. പരമേശ്വരന്‍ നാരദമുനിയുടെ അഭ്യര്‍ത്ഥന്രകാരമല്ല ഭദ്രകാളിക്ക് ജന്മം നല്‍കുന്നത്. ദാരികന്റെ ഹോമകുണ്ഡത്തില്‍നിന്ന് വരുന്ന പുക പരമശിവനെ പ്രയാസത്തിലകപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ വിഷ്ണു കടന്നുവരു ന്നു. ്രശ്നപരിഹാരത്തിന് ഭദ്രകാളിയെ ജനിപ്പിക്കാന്‍ വിഷ്ണു ഉപദേശിക്കുകയും അതു ഗ്രകാരം ശിവന്‍ ഭ്ര്രകാളിയെ ജനിപ്പിക്കുന്നു. ഇവിടെ ദാരികന്റെ പൂര്‍വക ഥയോ ദേവാസുരയുദ്ധമോ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ദാരികന്‍ തപസ്സിലൂടെ വരം ചോദിക്കുകയും ശിവന്‍ അത് നല്‍കുകയും ചെയ്യുന്നു. ്രഹ്മാവില്‍ നിന്നല്ല ദാരികന്‍ വരംനേടുന്നത്. ദാരികന്‍ ശൈവനാണെന്നാണ് പാട്ടിലെ പരാമര്‍ശം. ദാരി കന്റെ വരശക്തിയും മന്ത്രശക്തിയും കാരണം അയാളെ വധിക്കാന്‍ കഴിയാതെ യുദ്ധത്തില്‍ തോല്‍ക്കുമെന്ന് കണ്ട് പിന്മാറാന്‍ ശ്രമിക്കുന്ന കാളിയെ സഹായിക്കു ന്നത് വിഷ്ണുവാണ്. ദാരികന്‍ ലഭിച്ച മന്ത്രം അപഹരിച്ചുകൊണ്ടാണ് ഇത് സാധ്യ മാക്കുന്നത്. പടയില്‍ തോറ്റു പിന്മാറാന്‍ ശ്രമിക്കുന്ന ദാരികന്‍ ഒളിച്ചിരിക്കുന്നത് പാതാളത്തിലുമല്ല, പാലാഴിയിലാണ്. കാളി ദാരികനിഗ്രഹം കഴിഞ്ഞ് പടയുമായി കൈലാസത്തിലേക്കുള്ള മടക്കത്തിലാണ് വേതാളത്തെ കൂട്ടുപിടിക്കുന്നത്. ദാരിക പത്നിയായ മനോദരിയുടെ സ്ഥാനത്ത് ഒരു “വനമുറയാളി'നെയാണ് ഈ പാട്ടില്‍ പ്രതിപാദിക്കുന്നത് (അച്യുതമേനോന്‍, 2015, 92). ഭഗവതിസങ്കല്പങ്ങളില്‍ ബഹുഭൂരിഭാഗവും ഗ്രാമീണദേവതകളാണ്. ചോറ്റാനിക്കര ഭഗവതി, പാടാര്‍ക്കുളങ്ങര ഭഗവതി, പള്ളിപ്പുറത്ത് ഭഗവതി, ആഴുര്‍ ഭഗവതി, കുമരനല്ലൂര്‍ ഭഗവതി, പഴഞ്ചണ്ണൂര്‍ ഭഗവതി, കുന്നത്തു ഭഗവതി, മുരികല്ലി ങ്ങല്‍ ഭഗവതി, പുളക്കച്ചിറ ഭഗവതി എന്നീ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുവ രുന്ന ദേവതാനാമങ്ങള്‍ വിരളമല്ല. കാളി എന്ന വിഭാഗത്തില്‍പ്പെടുന്ന വീരര്‍കാളി, ഭദ്രകാളി, കരിങ്കാളി, കൊടുങ്കാളി, പറക്കാളി, ചുടലഭദ്രകാളി എന്നിങ്ങനെ പല വിധം കാളികള്‍ ഉണ്ട്. മടയില്‍ ചാമുണ്ഡി, മുവാഴംകുഴി ചാമുണ്ഡി, രക്തചാമു ണ്ഡി, കുട്ടിക്കര ചാമുണ്ഡി, പെരിയാട്ട ചാമുണ്ഡി ഇങ്ങനെ ചാമുണ്ഡി വിഭാഗ 20 ത്തില്‍ അനേകം ചാമുണ്ഡിമാരുണ്ട്. വീരശുരപരാക്രമികളായ ദുഷ്ടശക്തികളെ നിഷ്കാസനം ചെയ്യുവാന്‍ അവതരിച്ച രുതിര ദേവതകളാണ് അംഗക്കുളങ്ങര ഭഗ വതി, രക്തചാമുണ്ഡി, ചുളീയാര്‍ ഭഗവതി, ഒറവങ്കര ഭഗവതി, വിഷ്ണു മൂര്‍ത്തി, പടവീരന്‍, പടക്കത്തി ഭഗവതി, വേട്ടക്കൊരു മകന്‍, ക്ഷേത്രപാലന്‍, വൈരജാതന്‍ മുതലായവര്‍. പലതരം രോഗങ്ങളുടെ ശമനത്തിനായി അവതരിച്ച ദേവതാസങ്കല്പ ത്തില്‍ ചീരുംബമാര്‍ (മുത്തവള്‍, ഇളയവള്‍) കണ്ഠാകര്‍ണ്ണന്‍, ദണ്ഠദേവന്‍, AIM) രിമാല, പുതിയ ഭഗവതി എന്നീ ഭഗവതിമാര്‍ ആ വിഭാഗത്തില്‍പ്പെടുന്നു. ആര്യപ്പു ങ്കുന്നി, ചുഴലി ഭഗവതി, ചെറുകുന്നമ്മ, ആരിയപ്പുമാല തുടങ്ങിയ ചില ദേവതകള്‍ മരക്കലമേന്തി ആടിക്കളിച്ചവരായിരുന്നു. ആയതുകൊണ്ടാണ് ഈ ദേവതമാരെ മര ക്കലദേവതമാര്‍ എന്നു വിളിച്ചിരുന്നത്. കേരളത്തില്‍ കാളിയോടൊപ്പം ആരാധിക്കുന്ന അമ്മദൈവങ്ങള്‍ ധാരാളമു ണ്ട്. ആ ദൈവങ്ങളെയെല്ലാം പലവിധത്തിലാണ് ആരാധിച്ചു വരുന്നത്. വിവിധ സങ്കല്പങ്ങള്‍ക്കനുസരിച്ച് സവിശേഷമായ ആരാധനാരിതി പിന്തുടര്‍ന്നു വരുന്ന ചില ക്ഷേത്രങ്ങളെ സാമാന്യമായി ഇവിടെ സൂചിപ്പിക്കാം. ° കണികാട്ടി ഭഗവതി - ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍ നിന്നുത്ഭവിച്ച ദേവതയാണ്. വേലന്മാരുടെ കാലചാമുണ്ഡി തോറ്റത്തില്‍ ഈ ദേവതയെ ക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ° ആര്യപ്പുങ്കന്നി - ഈ ദേവത വൈദികേതര സങ്കല്പത്തിലുള്ളതാണ്. ° ആയിരംതെങ്ങില്‍ ഭഗവതി - അന്നപൂര്‍ണ്ണേശ്വരിയോടൊത്ത് ആയിരം തെങ്ങ് എന്ന സ്ഥലത്ത് മരക്കലത്തില്‍ വന്നതെന്ന് വിശ്വാസം. വണ്ണാന്‍മാര്‍ ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടാറുണ്ട്. ° ആരിയപ്പുമാല - വടക്കന്‍ കേരളത്തിലെ ചില കഴകങ്ങളിലും, പൂമാലക്കാ വുകളിലും ആരാധിക്കുന്നു. ° ആരിയ ഭഗവതി - അന്നപൂര്‍ണ്ണേശ്വരിയോടൊത്ത് ആരിയര്‍ നാട്ടില്‍നിന്ന് മലനാട്ടില്‍ എത്തിച്ചേര്‍ന്ന മരക്കലദേവതയാണ് ആരിയ ഭഗവതി. 21 ° ആലാട ഭഗവതി - ആലമാടഭഗവതിയാണ് ആലാടഭഗവതിയായി ആരാധി ക്കപ്പെടുന്നത്. ഈ ഭഗവതിയുടെ തെയ്യക്കോലം “‘മാവിലര്‍' കെട്ടിയാടാറു ണ്ട്. ° കാനക്കര ഭഗവതി - ഗ്രാമീണദേവതയാണ് കാനക്കര ഭഗവതി. വണ്ണാന്‍മാര്‍ ഈ ഭഗവതിയുടെ കോലം കെട്ടിയാടുന്നു. ° കാനഞ്ചേരി ഭഗവതി - വലിയ ഭഗവതി സങ്കല്പമാണ് ഈ ദേവതയ്ക്കുള്ള ത്. ആശാരിമാരുടെ ആരാധനാമൂര്‍ത്തിയാണ് ° കാപ്പാട്ട ഭഗവതി - തായ്പരദേവതാ സങ്കല്പത്തിലുള്ളതാണ് ഈ ദേവത. മണിയാണിമാരുടെ നാല് മുഖ്യകഴകങ്ങളിലൊന്നാണ് പയ്യന്നുരിലെ കാപ്പാട്ട കഴകം. കോലം കെട്ടിയാടുന്നത് വണ്ണാന്‍മാരാണ്. ° കാതിയോട്ട ഭഗവതി - തൃക്കരിപ്പൂരിന് അടുത്താണ് കാതിയോട്ടു ഭഗവതി യുടെ സ്ഥാനം. തായിപ്പരദേവതയുടെ സങ്കല്പമാണ് ഈ ഗ്രാമദേവത യ്ക്കുള്ളത്. വണ്ണാന്‍മാര്‍ ഭഗവതിയുടെ തെയ്യം കെട്ടി ആടാറുണ്ട്. ° മമ്പള്ളി ഭഗവതി - കക്കരഭഗവതി സങ്കല്പത്തില്‍ ആരാധിക്കുന്ന ഒരു ഗ്രാമ ദേവത. വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഈ ദേവതയുടെ തെയ്യക്കോലം കെട്ടിയാടാറുണ്ട്. ° ആലങ്ങാട്ടുഭഗവതി - ശാക്തേയ സങ്കല്പത്തില്‍ ഈ ദേവത ആരാധിക്ക പ്പെടുന്നു. മുന്നൂറ്റാന്‍മാര്‍ ഭഗവതിയുടെ കോലം കെട്ടിയാടാറുണ്ട്. ° ആലംകുളങ്ങര ഭഗവതി - ശ്രീമഹാദേവനാല്‍ തോറ്റിച്ചമയ്ക്കപ്പെട്ട ഗ്രാമദേ വതയാണ് ആലംകുളങ്ങര ഭഗവതി. ഈ ദേവതയുടെ വട്ടമുടിവെച്ച തെയ്യ ക്കോലം വണ്ണാന്മാർ കെട്ടിയാടുന്നു. ° ആര്യക്കര ഭഗവതി - ഒരു മരക്കല ദേവത. ആര്യക്കരയില്‍ നിന്ന് മലനാട്ടില്‍ എത്തി എന്ന് വിശ്വസിക്കുന്നു. വണ്ണാന്മാർ, പുലയ സമുദായക്കാര്‍ ഈ ദേവതയുടെ തെയ്യം കെട്ടിയാടുന്നു. 22 ° കുളത്തു ഭഗവതി - ഈ ദേവിയുടെ തെയ്യക്കോലം കാഞ്ഞരങ്ങാട് ശിവ ക്ഷേത്രനടയില്‍ വട്ടമുടി അണിഞ്ഞ് കെട്ടിയാടാറുണ്ട്. ഈ ഭഗവതി പുറ പ്പെട്ടാല്‍ കുളത്തിന്റെ നേര്‍ക്കുനോക്കി അട്ടഹസിക്കുന്നു. ° കളരിയാല്‍ ഭഗവതി - വലിയ ഭഗവതി സങ്കല്‍പത്തിലുള്ള കളരിയുടെ അധിദേവതയാണ്. വളപട്ടണത്തുള്ള കളരിവാതുക്കല്‍ എന്ന ക്ഷേത്ര ത്തിലെ മുഖ്യദേവത. വണ്ണാന്‍ സമുദായക്കാര്‍ ഈ ഭഗവതിയുടെ തെയ്യ ക്കോലം കെട്ടിയാടാറുണ്ട്. ° നാഗച്ചേരി ഭഗവതി - ഈ ഭഗവതിക്ക് തായ്പ്പരദേവതാ സങ്കല്പമാണുള്ള ത്. തെയ്യക്കോലം കെട്ടിയാടുന്നത് വണ്ണാന്മാരാണ്. ° നാഗഭഗവതി - നാഗദേവതാസങ്കല്പത്തിലുള്ള ഈ ഭഗവതിയുടെ തിറ പാണന്മാര്‍ കെട്ടിയാടുന്നു. ശ്രീ മഹാദേവന്റെയും ശ്രീമൂല ശക്തിയുടേയും മകളാണെന്ന് തോറ്റം പാട്ട പുരാവൃത്തത്തില്‍ പരാമര്‍ശിക്കുന്നു. ° ചുഴലി ഭഗവതി - അഗ്രശാല മാതാവിന്റെ സഹോദരിയാണ് ചുഴലി ഭഗവ തിയെന്ന് വിശ്വസിക്കുന്നു. ഈ ഭഗവതി ചുഴലി സ്വരൂപക്കാരുടെ പരദേവ തയാണ്. മുഖ്യ ആരാധനാകേന്ദ്രം ചുഴലിക്ഷേേരതമാണ്. ° കായ ഭഗവതി - രനദ്രഭാവത്തിലുളള ദേവതയാണ്. ° മുച്ചിലോട്ടു ഭഗവതി - മുച്ചിലോട്ട കാവുകളിലെ മുഖ്യദേവത. ഇത് വാണി യരുടെ കുലദൈവമായി ആരാധിച്ചുപോരുന്നു. ഇതൊക്കെയാണ് കാളിയോടൊപ്പം ആരാധിക്കുന്ന ചില അമ്മ ദൈവങ്ങള്‍ 1.2.1 കാളീപുരാവ്യത്തം അക്ഷരജ്ഞാനംകൊണ്ടും ലോകജ്ഞാനംകൊണ്ടും വളരെയധികം പിന്നി ലായിരുന്ന സാധുക്കളായിരുന്നു ഗ്രാമീണ ജനത. ഈ ജനതതിയുടെ നിഷ്കളങ്ക മായ നാടന്‍സങ്കല്പങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് നാട്ടുപുരാവൃത്തങ്ങള്‍ക്ക് അവലംബമായി വരുന്നത്. അതുകൊണ്ടുതന്നെ അവ എല്ലാകാലത്തും ആ മനു 23 ഷ്യരുടെ വൈജ്ഞാനികവും സനന്ദര്യബോധത്തിലധിഷ്ഠിതവുമായി പ്രതിഫലി ക്കുന്നു. ഒരു ജനവിഭാഗത്തിന്റെ സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക പരിത സ്ഥിതി, ഘടനാപരമായ സാമൂഹികബന്ധം, മതം, ജീവിതാനുഷ്ഠാനങ്ങള്‍ മുത ലായ അനവധി ഘടകങ്ങള്‍ നാടന്‍ പുരാവ്ൃത്തങ്ങളുടെ അന്വേഷണത്തില്‍നിന്നും അതിന്റെ അപഗ്രഥനത്തില്‍ നിന്നും പഠിക്കാന്‍ കഴിയും. പുരാവൃത്തങ്ങളെ ഉച്ചപുരാവ്ൃത്തമെന്നും അവചപുരാവൃത്തമെന്നും രണ്ടായി തിരിക്കാം. ഒരു ജാതിക്കോ സമൂഹത്തിനോ വര്‍ഗ്ഗത്തിനോ തനതായ പുരാവൃത്തസഞ്ചയങ്ങള്‍ ഉണ്ടാകും. ഈ പുരാവ്യത്തത്തിന് ഇതരസമൂഹത്തില്‍ നിലനില്‍ക്കുന്ന പുരാവൃത്തവുമായി സാമ്യമുണ്ടായിരിക്കില്ല. മറ്റു സമുദായത്തിലു ളളവര്‍ ഇതിനെ ശ്രേഷ്ഠമായി കരുതണമെന്നുമില്ല. അത് ആ സമൂഹത്തിന്റെ മാത്രം പുരാവൃത്തങ്ങളായിരിക്കും. ഇതിനെ അവചപുരാവൃത്തമെന്ന് വിളിക്കുന്നു. എന്നാല്‍ വിവിധ സമൂഹങ്ങളെ ഒരേ തരത്തില്‍ സ്വാധീനിക്കുന്ന പൊതുവായ ഒരു പുരാവൃത്തം കണ്ടേക്കാം. ഇതിനെ ഉച്ചപുരാവൃത്തമെന്ന് പറയുന്നു (രാഘവന്‍ പയ്യനാട്, 2012: 179). ചരിത്രകാരന്മാരും പണ്ഡിതന്മാരും ഗഹനമായ വിശകലനങ്ങള്‍ക്കും പഠന ങ്ങള്‍ക്കും തെരഞ്ഞെടുത്തിട്ടുള്ള നാടോടിസാഹിത്യമാണ് പുരാവൃത്തം. = (ala ഞ്ചോല്പത്തി, മനുഷ്യോല്പത്തി, വര്‍ഗ്ഗോല്പത്തി, ദേവതോല്പത്തി, പാപോ ല്പത്തി എന്നിങ്ങനെ സൃഷ്ടിയെ സംബന്ധിക്കുന്ന പുരാസങ്കലല്‍്പങ്ങളെല്ലാം ഉല്പത്തീപുരാവൃത്തത്തിലാണ് ഉള്‍പ്പെടുന്നത്. ഒരു വര്‍ഗ്ഗത്തിന്റെയോ വിഭാഗത്തിന്റെയോ ദേശത്തിന്റെയോ പ്രകൃതി (all ഭാസങ്ങളെ വിവരിക്കുന്നതും അലരകിക ഘടകങ്ങള്‍ അടങ്ങുന്നതുമായ പാര മ്പര്യകഥ എന്നാണ് പുരാവ്യത്തത്തെ സംബന്ധിച്ച് “എം.വി. വിഷ്ണുനമ്പുതിരി” അഭിപ്രായപ്പെടുന്നത് (വിഷ്ണുനമ്പൂതിരി, 20%: 13). ഓരോ ജനതയുടെ മനസ്സിലും ചിന്തകളിലും കണ്ടും കേട്ടും അറിഞ്ഞതായിട്ടുള്ള നാടന്‍കഥകളുടെയും പാട്ടുകളു ടെയും പുത്തന്‍ വിശകലനങ്ങള്‍ നടക്കുന്നുണ്ട്. പാരമ്പര്യമായി കിട്ടിയ നാടോടി ക്കഥകളായിരിക്കാമെങ്കിലും ഓരോ ജനവിഭാഗവും അവരവരുടെ ചിന്തകള്‍ക്കും ബോധ്യത്തിനുമനുസരിച്ചി പുനഃരവതരിപ്പിക്കുന്നു. യോജിപ്പിന്റെയും വിയോജി പ്പിന്റെയും വര്‍ത്തമാനകാല വിശകലനങ്ങള്‍ക്കുശേഷമാണ് ഇതിന്റെ അവതരണം. 24 പഠരമ്പര്യകഥാസാരങ്ങളാണ് നാട്ടറിവിലുടെ ലഭ്യമായിട്ടുള്ള പുരാവൃത്തങ്ങള്‍. മുന്‍കാലങ്ങളില്‍ എപ്പോഴോ നടന്ന ്രാചീന മനുഷ്യന്റെ അന്വേഷണാത്മക ചിന്ത കളായിട്ടാണ് പുരാവൃത്തങ്ങളെ കണ്ടുവരുന്നത്. ഇത് പുനഃരാവിഷകരിക്കുമ്പോള്‍ മാറിയ കാലത്തിന്റെ സാംസ്കാരിക പശ്ചവാത്തലത്തിലാണ് കഥ നടക്കുന്നതെന്ന് കേള്‍വിക്കാരന് തോന്നും. ഏതെങ്കിലും വിഷയത്തിന്റെ ഉല്പത്തിയെക്കുറിക്കുന്ന കഥ മാത്രമാണ് ഫോകലോറിനെ സംബന്ധിച്ച് പുരാവൃത്തമായി പരിഗണി ക്കാറുള്ളൂ. ഉല്പത്തിയെ പരാമര്‍ശിക്കാത്ത കഥകള്‍ ശരിയാണെങ്കിലും പുരാവ്യ ത്തമായി പരിഗണിക്കാറില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏതെങ്കിലും ഒരു ജനതയുടെ ജീവിതത്തിലെ കഥപറച്ചിലുകളാണ് നാടോടിക്കഥകള്‍ക്ക് വിഷയമാകുന്നത്. ഇത്തരം കഥകളി ലേക്ക് അഭനമ ശക്തികളെ പ്രവേശിപ്പിച്ച അതിസാഹസിക സന്ദര്‍ഭങ്ങള്‍ സൃഷ്ടി ക്കുന്നു. ഇത് പിന്നീട് ദേവീദേവപുരാവൃത്തങ്ങളായി പരിണമിക്കുന്നു. “ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷത്തിന്റെ പരിഹാരത്തിനുള്ള യുക്തിസഹ മായ ഒരു ഉപാധിയായിരിക്കും ഏതു പുരാവൃത്തവും” എന്ന് ലെവിസ്ട്രോസ് പറ യുന്നത് രാഘവന്‍ പയ്യനാട് “ഫോക്ലോര്‍” എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തു ന്നുണ്ട് (രാഘവന്‍ പയ്യനാട്, 2012: 186). വളരെ പ്രാചീനമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടികളാണ് മറിച്ച് ചരിത്രസത്യങ്ങളല്ല പുരാവൃത്തങ്ങള്‍. മാനവചരിത്രത്തെ പൊലിമയോടെ അവതരി പ്പിക്കാനുള്ള മനഃശാസ്ത്രനിഗമനങ്ങളായിട്ടാണ് പുരാവൃത്തത്തെ കാണാന്‍ കഴി യുന്നത്. എഴുത്തുകാര്‍ക്കും കവികള്‍ക്കും ആശയങ്ങളെ രൂപപ്പെടുത്തുവാന്‍ പുരാവൃത്തങ്ങള്‍ ഉപകാരപ്പെടുന്നു. പ്രാദേശികചരിത്രത്തിന്റെ രചനയ്ക്കും പുരാ വൃത്തങ്ങള്‍ വിലപ്പെട്ടതാണ്. ഓരോ ജനതയ്ക്കും ദേശത്തിനും തനതായ പുരാ വ്ൃത്തസഞ്ചയങ്ങള്‍ ഉണ്ട്. ഇന്ത്യ, ഗ്രീക്ക്, റോം, ബാബിലോണിയ, സുമേറിയ, ഈജിപ്ത്, പേര്‍ഷ്യ. ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം പുരാതന സാംസ്‌കാ രിക മേഖലയുടെ ഭാഗമായാണ് മിത്തുകള്‍ രൂപമെടുത്തത്. ഏതെങ്കിലും ഒരു മത ത്തിന്റെയോ, സമൂഹത്തിന്റെയോ പരാണിക സങ്കല്പങ്ങളെ മൊത്തമായി പറ ഞ്ഞുവെയ്ക്കുന്നതാണ് മിത്തുകള്‍. ഹിന്ദുമതം, ഇസ്ലാംമതം, ്രിസ്തുമതം, ജൈന ബുദ്ധമതങ്ങള്‍ ഇവയ്ക്കെല്ലാം സ്വന്തമായ പുരാവൃത്തങ്ങളുണ്ട് (വിഷണുനമ്പു തിരി, 2010:13). 25 പൂര്‍വകാലങ്ങളില്‍ നടന്നിട്ടുളള സംഭവങ്ങളെയോ ജീവിച്ചിരുന്ന മനുഷ്യരെ യോ, സ്ഥലനാമങ്ങളെക്കുറിച്ചോ ചരിത്രാവശിഷടങ്ങളെക്കുറിച്ചോ പ്രചരിച്ച കഥ കള്‍ സത്യത്തിന് നിരക്കാത്തതായി തോന്നാം. ഇവയില്‍ പലതും വാമൊഴിയായി ഗപചരിച്ചിട്ടുള്ളതുമാകാം. എന്നാല്‍ വെറും പുരാണക്കാരന്റെ വര്‍ത്തമാനമായും ഉല്‍പ്പന്നമായും മാറാതെ ചിലത് നിലനില്‍ക്കുകയും കൈമാറ്റപ്പെടുകയും ചെയ്യു ന്നുണ്ട്. ഏതൊരു സമൂഹത്തിലും ഒന്നോ അതിലധികമോ പുരാവൃത്തങ്ങള്‍ പ്രച രിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നു. പുരാവ്ൃത്തത്തിലെ കഥകളും ഉപകഥകളും മനുഷ്യര്‍ക്ക് നേരിട്ട ബന്ധ മുള്ള വസ്തുതയെയോ ചരിത്രപരതയെയോ വലയം ചെയ്യുന്നതോ സാക്ഷ്യപ്പെടു ത്തുന്നതോ ആയിരിക്കണമെന്നില്ല. ചില പുരാവൃത്തങ്ങള്‍ മാന്ത്രികകഥകള്‍ പോലെയും അപസര്‍പ്പകകഥകള്‍ പോലെയും വരാം. എന്നിരുന്നാലും ഈ കഥ കളെ എല്ലാവരും വിശ്വസിക്കുന്നു. ഇതില്‍നിന്നും പുരാവൃയത്തങ്ങളില്‍ മനുഷ്യര്‍ക്ക് വിശ്വസനീയമായതെന്തോ സത്യമായി നിലനില്‍ക്കുന്നു. ഇത് ആവാസവ്യവസ്ഥ യ്ക്ക് അനുകൂലമെങ്കില്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നു. പുരാവൃത്തങ്ങളുടെ ആവിര്‍ഭാവകാലത്തെയോ ദേശത്തെയോ കുറിച്ചു സൂചിപ്പിക്കുന്ന തെളിവുക ളൊന്നും ലഭ്യമല്ല. അവ ആര്‍ തുടങ്ങിയെന്നോ ഏത് കഥയാണ് ആദ്യം തുടങ്ങിയ തെന്നോ ഗവേഷണങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പുരാതനകാലം മുതലേ എല്ലാ നാടുകളിലും രാഷ്ട്രാതിരുകള്‍ക്കപ്പുറത്തും പുരാവൃത്തങ്ങളുണ്ട്. അവയുടെയൊക്കെതന്നെ കഥാതന്തുക്കള്‍ വ്ൃത്യസ്തങ്ങളായിരിക്കും. കാലങ്ങള്‍ എത്ര കഴിഞ്ഞാലും വാമൊഴിയായി പ്രചരിച്ചിട്ടുള്ള ഇത്തരം കഥകള്‍ മാറ്റങ്ങള്‍ക്ക നുസരിച്ച പല കുടിച്ചേരലുകള്‍ക്കും മറ്റും വിധേയമായിട്ടുണ്ട്. ഇത് അതിന്റെ ഒരു ്രത്യേകതയാണ്. നിലവിലുള്ള സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്നതെന്തോ അതാണ് ഈ കഥകളിലേക്ക് കടന്നുവരുന്നത്. അത് വ്യക്തമായി പ്രകടമാവുകയും ചെയ്യു ന്നുണ്ട്. പക്ഷേ അങ്ങനെയൊക്കെയാണെങ്കില്‍പോലും മുലകഥയില്‍ എന്താണോ ഉദ്ദേശിച്ചിരിക്കുന്നത് അതിന്റെ തനിമ ചോര്‍ന്നുപോകാതെ അത് അതേപടി നില നില്‍ക്കുകയും ചെയ്യുന്നു. പുരാവൃത്തത്തിന്റെ ധാര്‍മ്മികമായ സാധ്യതയെക്കുറിച്ച് പല അഭിപ്രായ ങ്ങളും നിഗമനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തര്‍ക്കം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. വ്യക്തമായ ധാരണയിലെത്താന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടുമില്ല.. പുരാവൃത്ത 26 ങ്ങളെക്കുറിച്ചു 19-൦ നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതി മുതല്‍ വിശകലനങ്ങള്‍ നട ക്കുന്നുണ്ട്. അവ്യക്തതകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട് എങ്കില്‍പോലും സാമൂഹിക സനഹാര്‍ദ്ദം ഇട്ടി ഉറപ്പിക്കുന്നതില്‍ ആചാരപരവും അനുഷ്ഠാനപര വുമായ ഇത്തരം പുരാവൃത്തങ്ങള്‍ അനിഷേധ്യമായ പങ്ക വഹിക്കുന്നുണ്ട്. പുരാവൃത്തത്തിന്റെ ഭാഷ എന്തെന്ന് ഇതുവരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടി ല്ല. ലോകത്തെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഭാഷയുടെ പിന്‍ബലത്തില്‍ ഗ്പചരിച്ചതല്ല. അനിതരസാധാരണമായ ഭാവനകളില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതും ചരിത്രബന്ധിതമായി നിലനിന്നിട്ടുള്ളതുമാണ് പുരാവ്യത്തങ്ങള്‍. ഇത് വാമൊഴി യായി തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനാല്‍ കഥാതന്തുവിനാണ് പ്രാധാന്യം. അതിനാല്‍ ഭാഷയ്ക്ക് പ്രസക്തിയില്ല. “ഭാവനകൊണ്ട് ഭാഷയ്ക്കു ണ്ടാവുന്ന രോഗം” എന്ന് മാകസ്മുള്ളറും ““പുരാവൃത്തത്തിന് കാവ്യഭാവനയു മായി മാത്രമല്ല സാധാരണ ഭാഷയുമായും ബന്ധമില്ല” എന്ന് ലെവിസ്ട്രോസും പറയുന്നത് രാഘവന്‍ പയ്യനാട് പഠനവിധേയമാക്കുന്നുണ്ട് (രാഘവന്‍ പയ്യനാട്, 2012: 178). യുക്തിഭദ്രമല്ലാത്തതും തമ്മില്‍ പൊരുത്തപ്പെടാത്തതും സമൂഹം ഉള്‍ക്കൊ ള്ളാത്തതുമായ പലതും പുരാവ്ൃയത്തങ്ങളില്‍ കാണുന്നു. കുടവയറോടുകുടിയ മനു ഷ്യന്റെ ഉടലും ആനയുടെ തലയും ഉള്ള ഗണപതി, പത്ത് തലയുള്ള രാവണന്‍, അമ്മയെ ഭാര്യയാക്കുന്ന മകന്‍ ഇതൊക്കെ യുക്തിക്ക് അരോചകമാണ്. പുരാവ്യൃ ത്തങ്ങളിലെ ഗ്രതിപാദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ഇന്നത്തെ നിലയ്ക്ക് ഇത് അവിശ്വസനീയമാണ്. എന്നാല്‍ പണ്ടുനടന്നത് എന്ന് ഇന്നുള്ളവര്‍ വിശ്വസിക്കുന്നു. കാളീപുരാവൃത്തങ്ങള്‍ക്ക് ഗ്രാമീണ കഥകളിലെ കാളിയും പുരാണങ്ങളില്‍ ്രതിപാദിച്ചിട്ടുളള കാളീകഥകളുമായും തമ്മില്‍ വൃത്യാസമുണ്ട്. പുരാസങ്കല്പ ങ്ങളില്‍ ശ്രീമഹാദേവന്റെ തൃക്കണ്ണില്‍നിന്ന് ജനിച്ച ആറുപേരില്‍ ഇളയ സന്തതി യായി പിറവികൊണ്ടവളാണ് കാളി എന്നാണ് ഒരു സങ്കല്പം. ജഗതാത്മാവായ അംബികയുടെ അമ്പേറ്റ് ഒരു അസുരവീരന്റെ നിണം വീഴുകയും ആ അസുരയോ ദ്ധാവിന് സമാനരായി ഇറ്റിവീണ ചോരയില്‍ നിന്ന് അനേകായിരം അസുരപ്പടകള്‍ ഉണ്ടാകുവാന്‍ തുടങ്ങിയെന്നും ഇതില്‍ കോപാകുലയായിത്തീര്‍ന്ന അംബികയുടെ തിരുമിഴിയില്‍നിന്ന് കാളി/ചാമുണ്ഡി പിറന്നുവെന്നുമാണ് മറ്റൊരു സങ്കല്പം. 27 മറ്റൊരു പുരാവൃത്തത്തില്‍ ശ്രീ മഹാദേവന്‍ പാല്‍ക്കടലില്‍ ഇറങ്ങി കുളിക ഴിച്ച് കൈലാസത്തില്‍ മടങ്ങി എത്തുകയും നടനമാരംഭിച്ച് വിയർത്തപ്പോൾ വിയര്‍പ്പെല്ലാം ഒരു വെള്ളി വട്ടകയില്‍ ശേഖരിച്ച് ഹോമകുണ്ഡത്തിലേക്കെറിയു കയും ചെയ്തു. ആ ഹോമകുണ്ഡത്തില്‍ നിന്നുണ്ടായിത്തീര്‍ന്ന ആറ് മക്കളില്‍ ബലവീരമുളള പെണ്‍മകളാണ് കാളി. ദാരികനെ വധിച്ച കാളി എന്ന സങ്കല്പത്തിന് വളരെ പ്രചാരമുള്ളതു പോലെ പാഠഭേദങ്ങളും ഏറെയുണ്ട്. സ്ത്രീകളൊഴിച്ചു മറ്റാരാലും മൃത്യു സംഭവി ക്കില്ലെന്ന വരം ബ്രഹ്മാവില്‍നിന്ന് നേടിയ ദാരികാസുരന് രണ്ട് മന്ത്രോപദേ ശവുംകൂടി ലഭിച്ചിരുന്നു. ആ മന്ത്രം ദാരികനും സഹധര്‍മ്മിണിയും അല്ലാതെ മറ്റുവ ല്ലവരും അറിയാന്‍ ഇടവന്നാല്‍ ദാരികന്‍ മുത്യുസംഭവിക്കുമെന്ന് ബ്രഹ്മാവ് മുന്നറി യിപ്പു നില്‍കി. ത്രിലോകം അടക്കിവാഴുന്ന നീചനും നികൃഷ്ടനുമായ ദാരികനെ വധിക്കുകയെന്നതായിരുന്നു കാളിയുടെ അവതാരലക്ഷ്യം. ശ്രീ മഹാദേവന്‍ പതി നെട്ടായുധം കാളിക്ക് വരമായി നല്‍കി. യാത്രയ്ക്ക് വാഹനമായി ആദി കൈലാസ വേതാളത്തെയും അയച്ചു. കാളിയെ കണ്ടാല്‍ വേതാളവും, വേതാളത്തെ കണ്ടാല്‍ കാളിയും ഭയപ്പെടുന്നത് പോലെയായിരുന്നു അവരുടെ രൂപങ്ങള്‍. തുടര്‍ന്ന് കാളി യുദ്ധകാഹളം മുഴക്കി സൈന്യത്തെ നയിച്ചുകൊണ്ട് ദാരികാപുരിയില്‍ പ്രവേശിച്ചു (ദേശവാസിനിയായി പൊക്കണവും ചുരക്കോലും ചൂടി എന്ന് പാഠഭേദം). കോട്ടയ്ക്കകത്ത് പ്രവേശിക്കുകയും ദാരികനോട ഭിക്ഷ ആവശ്യപ്പെടുകയും ചെയ്തു. അകത്ത് പ്രവേശിക്കാനും കാലകേയി പൊന്‍മകളോട് ചോദിച്ചാല്‍ കിട്ടുമെന്ന് ദാരികന്‍ അരുള്‍ ചെയ്യുകയുണ്ടായി. കാര്‍ത്യായനിയാകട്ടെ കാലകേയി യോട് ഭിക്ഷയ്ക്കുപകരം തന്ത്രത്തില്‍ മന്ത്രോപദേശമാണ് ആവശ്യപ്പെട്ടത്. ബ്രഹ്മാവ് നല്‍കിയ മന്ത്രോപദേശം പ്രിയപത്നിയില്‍നിന്ന് നഷടപ്പെട്ടതോടുകുടി ദാരികന്‍ നാശം സംഭവിക്കുമെന്ന് ഉറപ്പായി (വിഷ്ണുനമ്പൂതിരി, 2010: 124). ഏഴ് ദിനരാത്രങ്ങള്‍ കാളിയും ദാരികനും ഉഗ്രമായി പടപൊരുതി. ദാരി കന്റെ ബലവീര്യങ്ങളെല്ലാം ക്ഷയിച്ചു ദാരികസൈന്യം തോറ്റു. ഒടുവില്‍ എട്ടാം നാള്‍ സന്ധ്യാനേരത്ത് കാളി ദാരികനെ വേതാളത്തിന്റെ നാവില്‍വെച്ച കൈകള്‍കൊണ്ട് കീറി രക്തം കുടിച്ചു. പച്ചയിറച്ചി വെട്ടി ഭുതഗണങ്ങള്‍ക്ക് കൊടു ത്തു. ദാരികന്റെ തല പിതാവായ ശിവഭാഗവാന്റെ സമക്ഷത്തില്‍ കാഴ്ച വെക്കു കയും ചെയ്തു. ശ്രീ മഹാദേവന്റെ തൃക്കണ്ണില്‍നിന്നും ഉത്ഭവിച്ച കാളി 28 വിശ്വമോഹിനി വേഷമെടുത്ത ശ്രീനാരായണനാണെന്ന് തീയാട്ടുണ്ണികള്‍ പാടാ റുള്ള ദാരികാവധം പാട്ടില്‍ (4:96) പറയുന്നു. മഹാവിഷ്ണുവിന്റെ ഉപദേശ്രപകാരം ദുര്‍ഗ്ലാദേവിയാണ് വേഷം മാറിച്ചെന്ന് മനോദരിയില്‍നിന്നും മന്ത്രോപദേശം ഗ്രഹി ച്ചതും നാഗരുപത്തില്‍ച്ചെന്ന് കാളിയെ ഉപദേശിച്ചതെന്നും അതേ പാട്ടില്‍ കാണു ന്നു. ലനകികജീവിതബന്ധമുള്ള വീരനായികയാണ് കാളിയെന്ന് ഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള പുരാവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭദ്രകാളി ഭൃതുമതിയായ പ്പോള്‍ ശ്രീമഹാദേവന്റെ നിര്‍ദ്ദേശമനുസരിച്ച് ആര്യക്കര പെരുവണ്ണാത്തിയോട മാറ്റിന്ന് ആവശ്യപ്പെട്ടു. കാട്ടുകുളിയ്ക്ക് മാറ്റ തരില്ലെന്ന് പറഞ്ഞ് ഇകഴ്ത്തിയ വണ്ണാ ത്തിയുടെ തലയറുക്കാന്‍ കാളി ഒട്ടും മടിച്ചില്ല. ദൈവകന്യാവ് വണ്ണാത്തിയുടെ കുടല്‍മാല പുറത്തെടുത്ത് ദേഹത്തണിയുകയും തലയെടുത്ത് അമ്മാനമാടുക യുംചെയ്തു. പിന്നീട് ഭദ്രകാളി ഏരച്ചുരത്തലയില്‍ കയറി അവിടെയുള്ള ആയിരം കോല്‍ ആഴമുള്ള മണിക്കിണറിലെ ഏഴ് തലയുള്ള നാഗത്തിന്റെ തോല്‍ ഉരിഞ്ഞെടുത്ത് പാലയോടും കൈതയോടും ചേര്‍ത്ത് ഉഞ്ഞാല്‍ കെട്ടി പാട്ട പാടി ആടുകയുണ്ടാ യി. ഈ സമയം ഉഞ്ഞാല്‍ തകര്‍ന്നു ഭദ്രകാളി കടലില്‍ തെറിച്ചുവീണു. രക്ത വര്‍ണ്ഠമായി കടലില്‍ തിരമാലകളിളകി. മലവെള്ളപ്പാച്ചിലില്‍ നീന്തിത്തുടിക്കുന്ന മുതലയുടെ പുറത്ത് യാത്ര ചെയ്താണ് വെള്ളിയാങ്കല്ലിലെത്തിയത്. അവിടെ നിന്ന് ആര്യക്കര പുഞ്ചവയലിലെത്തി ഏലവും ചന്ദനവും കെട്ടിപ്പോകുന്ന പന്ത്രണ്ട് ആര്യന്മാരെ ഭരദരകാളി കാണുകയും കടത്തുചുങ്കത്തെച്ചൊല്ലി അവരും കാളിയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ചുങ്കാ നല്‍കാത്തതിനാല്‍ കോപി ഷ്ഠയായ ഭദ്രകാളി ആര്യന്മാരുടെ തലയരിഞ്ഞ് മാലകോര്‍ത്ത് തിരുമാറില്‍ ചാര്‍ത്തുകയും ചെയ്തു. ശേഷം കോട്ടക്കല്‍ മരക്കാരുടെ ഭവനത്തില്‍ കാളി ചെല്ലുകയും കളിക്കു വാന്‍ ഒരു കപ്പല്‍ ആവശ്യപ്പെടുകയുമുണ്ടായി. മരക്കാര്‍ കൊടുത്ത കപ്പലില്‍ കയറി തിരമാലകള്‍ കീറിമുറിച്ചുകൊണ്ട് പാഞ്ഞുപോയി. ആ കപ്പല്‍ തകര്‍ന്ന് ഭദ്ര കാളി കടലില്‍ വീണു. പിന്നീട് ഒരു മുതലയുടെ പുറത്ത് കയറിയാണ് ഭദ്രകാളി കരയ്ക്കടുത്തത്. മുതലപ്പുറത്തും മരക്കലത്തിലും കയറി സഞ്ചരിക്കുക, പാമ്പിന്റെ 29 തോല്‍പൊളിച്ച് ഞ്ഞാല്‍ കെട്ടുക എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ പാടിപുക ഴ്ത്ത്പെടുന്ന വീരാപദാനപരമായ ദേവതാപുരാണങ്ങളുടെ സവിശേഷതകളാണ്. കാളി, ഭദ്രകാളി, ഭഗവതി, ദേവി, തായി തുടങ്ങി പല നാമങ്ങളാല്‍ അറിയ പ്പെടുന്ന സ്ത്രീദേവതകള്‍ പൊതുവെ നിത്ൃയകന്യകമാരാണെന്നാണ് പുരാവൃത്ത സങ്കല്പത്തിലുള്ളത്. പക്ഷേ ഭക്തര്‍ക്ക് അവരുടെ മാതാവുമാണ്. ഈ വൈരുദ്ധ്യം ആശയക്കുഴപ്പത്തിലെത്തിക്കുന്നു. ദേവിമാരെല്ലാം അമ്മമാരാണെ ങ്കിലും അവിവാഹിതകളാണ് എന്ന അഭി്രായമാണുള്ളത്. വിവാഹിതകളാണെന്ന സങ്കല്പം വളരെ വിരളമായി കണ്ടുവരുന്നുണ്ടെങ്കിലും ഭാര്യാഭര്‍തൃബന്ധത്തോടെ യുള്ള ഒരു കുടുംബജീവിതം കണ്ടെത്തുവാന്‍ പ്രയാസമുണ്ട്. ഭദ്രകാളിയെ സംബ ന്ധിച്ച് പാണന്മാര്‍ പാടിനടക്കുന്ന ബലിക്കളതോറ്റംപാട്ടില്‍ ഭദ്രകാളി സ്വന്തം ഭര്‍ത്താവിന്റെ തലയറുത്തതായി പരാമര്‍ശിക്കുന്നുണ്ട്. ദേവി ഭര്‍ത്താവിന്റെ തിരുമു മ്പില്‍ച്ചെന്ന് ഈറന്‍മാറാന്‍ ഒരു ചേല ആവശ്യപ്പെട്ടു. സഹധര്‍മ്മിണിക്ക് ചേല കൊടുക്കുവാന്‍ ഭര്‍ത്താവിന്കഴിയാതെ വന്നതില്‍ കലിപൂണ്ട കാളി ഭര്‍ത്താവിന്റെ തലതന്നെ വെട്ടിയെടുത്ത് അമ്മാനമാടുകയും ചെയ്യുന്നു (വിഷ്ണുനമ്പൂതിരി, 2010: 125) ഒരു പുരാവ്ൃത്തപാഠഭേദം അതിന്റെ ദേശകാലങ്ങളെ സംബന്ധിച്ചിട ത്തോളം വളരെ പ്രധാനപ്പെട്ടതാണ്. രൌദ്രമൂര്‍ത്തിയായ കാളിയെ പരമശിവന്‍ നന്മ വരുത്തുന്നവളായ ഭദ്രകാളിയാക്കി ഭൂമിയിലേക്കയക്കുന്നു. ഈ പുരാവ്യത്തത്തില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ കാണുന്നു. ബ്രാഹ്മണര്‍ ജാതിഘടനയിലെ വിവി ധവിഭാഗങ്ങളിലെ അനുഷ്ഠാനങ്ങള്‍ക്ക് വിധേയമാണ് ഈ പുരാവൃത്തം. എന്നാല്‍ ജാതി സമ്മ്രദായത്തിലെ എല്ലാ വിഭാഗത്തിന്റെയും അനുഷ്ഠാനങ്ങളില്‍ വന്നിട്ടുള്ള പരിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ദാരികാവധം അതിന്റെ സാരാംശം ചോര്‍ന്നു പോകാതെതന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്. 1.2.1.1 പാഠഭേദം ഒന്ന് ദാരികന്റെ ദീര്‍ഘായുസ്സിന് കാരണമായ മന്ത്രങ്ങള്‍ നഷടപ്പെട്ടതിനുശേഷം പ്രിയതമനെ കാളിയില്‍നിന്ന് മോചിപ്പിക്കാന്‍ മനോദരി ശിവസമക്ഷം (്പാര്‍ത്ഥനാ നിരതയായി. കഠിനമായ തപസ്സിലായിരുന്നു ഭഗവാന്‍. കാര്‍ത്യായനിയെ മനോദരി കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു. ഇരുവരും പരമശിവനെ തപസ്സില്‍നിന്ന് 30 ഉണര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല. കാര്‍ത്യായനി മനോദരിയെ സമാ ശ്വസിപ്പിച്ചുകൊണ്ട് ഭഗവാന്റെ വിയര്‍പ്പ് ഒരു കുടത്തില്‍ ശേഖരിച്ചു നല്‍കി. അത് കാളിയുടെ ശരീരത്തില്‍ തളിക്കാന്‍ പറയുന്നു. എങ്കില്‍ കാളി വസൂരി പിടിപെട്ടു മൃതിയടയും എന്ന് ബോധിപ്പിച്ചു. കുടവുമായി യുദ്ധക്കളത്തിലെത്തിയ മനോദരി ദാരികന്‍ വധിക്കപ്പെട്ടതറിഞ്ഞ് ഞെട്ടി. കോപിഷ്ഠയായ മനോദരി വിയര്‍പ്പ് കാളി യുടെ ദേഹത്ത് തളിക്കുകയും കാളി വസൂരി ബാധിതയായി നിലംപതിക്കുകയും ചെയ്തു. വേദനയാല്‍ പിടഞ്ഞ കാളി ശിവനെ ധ്യാനിച്ചു. ശിവന്‍ കര്‍ണ്ണമലത്തില്‍ കണ്ഠാകര്‍ണ്ണനെ ജനിപ്പിച്ചു. ശിവന്റെ ആജ്ഞപ്രകാരം കാളിയുടെ ശരീരത്തി ലുള്ള വസുരിക്കുമിളകള്‍ നക്കിത്തുടച്ചു രോഗശമനമുണ്ടാക്കി. എന്നാല്‍ മുഖത്തെ ത്തിയപ്പോള്‍ സഹോദരനായി പിറന്ന കണ്ഠാകര്‍ണ്ണന്‍ മുഖം നക്കുന്നത് കാളി വേണ്ടെന്നു വെച്ചു. അതിനാലാണ് വസുരിക്കലകള്‍ കാളീമുഖത്ത് മായാതെ കിട ക്കുന്നത്. ശേഷം കാളി മനോദരിയെ ശപിച്ച് കാലും കണ്ണും ഇല്ലാതാക്കി. 1.2.12 പാഠഭേദം രണ്ട് ദിനവതി, ദാനവതി, ബനക, മനിഷക തുടങ്ങി നാല് അസുര സ്ത്രീകള്‍ പാതാളത്തില്‍ മറഞ്ഞിരുന്നു. ഇതില്‍ ഒരുവള്‍ക്ക് ദാരികന്‍, കാരുകന്‍ എന്നീ രണ്ടു പുത്രന്മാര്‍ പിറന്നു. ഇതില്‍ കാരുകന്‍ സുര്യനെ പ്രാപിക്കുവാനുള്ള യത്നത്തില്‍ മൃതിയടഞ്ഞു. തനിച്ചായ ദാരികന്‍ ശക്തി സംഭരിക്കാനായി ബ്രഹ്മാവിനെ തപസ്സു നുഷധിച്ച് വരം കരസ്ഥമാക്കി. വരം നേടി തെല്ലൊരഹങ്കാരത്തോടെ പോകുന്ന ദാരികനെ കാര്‍ത്യായനീദേവിയും വേതാളവും മാര്‍ഗ്ഗമദ്ധ്യേ കാണാന്‍ ഇടയാകു ന്നു. തങ്ങളില്‍നിന്ന് വരം ചോദിക്കാത്തതെന്താണെന്ന് അവര്‍ ആരാഞ്ഞു. ദാരി കന്‍ പരിഹാസഭാവത്തോടെ പ്രതികരിച്ചതിനാല്‍ ഇതിന് പ്രതികാരം ചെയ്യുമെന്ന് അവര്‍ ദാരികനോട് പറഞ്ഞു. അഗതിയായ ബ്രാഹ്മണിയുടെ വേഷം ധരിച്ച് കാര്‍ത്യായനി ദേവിയാണ്, ഈ കഥയില്‍ മനോദരിയില്‍നിന്ന് മന്ത്രം കരസ്ഥമാ ക്കാന്‍ എത്തുന്നത്. ദാരികവധത്തിനുശേഷം കാളിയുടെ ക്രോധം ശമിപ്പിക്കുവാന്‍ വീരഭദ്രനെയും ക്ഷേത്രപാലനെയുമാണ് ശിവന്‍ പറഞ്ഞയക്കുന്നത് (ബാലചന്ദ്രന്‍ കീഴോത്ത്, 2005, 32). അവര്‍ പിഞ്ചുപൈതങ്ങളായി കരഞ്ഞു. കുട്ടികളോടുള്ള ദയ യാല്‍ അവരെ കോരിയെടുത്ത് കാളി മുലയൂട്ടി; കാളിയുടെ കോപം ശമിക്കുന്നി ല്ലെന്ന് മനസ്സിലാക്കിയ ശിവന്‍ കൈലാസത്തില്‍ മത്തവിലാസം കൂത്ത് നടത്താന്‍ 31 കല്പിച്ചു. ശിവന്‍ നഗ്നനായി കൂത്തില്‍ അവതരിക്കുന്നു. സ്വന്തം അച്ഛന്റ നഗ്നത കാണാന്‍ ഇടയായ കാളിയുടെ കോപം ശമിക്കുന്നു. 1.2.1.3 പാഠഭേദം മൂന്ന് “ദാരികന്‍ തോറ്റം പാട്ട് എന്ന കൃതിയിലെ പുരാവൃത്തം പറയുന്നതിങ്ങനെ, വിശ്വാര്‍മണി, ശിഖാമണി, എന്നിങ്ങനെ രണ്ട് മന്ത്രം ്രഹ്മാവ് ദാരികനെ ഉപദേശി ക്കുന്നു. വരം കരസ്ഥമാക്കി യാത്രയായ ദാരികനെ വേതാളം ശപിക്കുന്നു. കാളി ദാരികനെ വധിക്കാനുള്ള പുറപ്പാടില്‍ കുടെ പോരാന്‍ ക്ഷണിച്ചത് തൃശ്ശിവപേരൂര്‍ ക്ഷേത്രത്തിന് വടക്കേ അതിരിലുള്ള ഭുതത്താനെയാണ്. ബ്രാഹ്മി, മഹേശ്വരി, കനമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ സപ്തമാതാക്കളെ ഇതില്‍ രേഖപ്പെടുത്തുന്നില്ല. അഗതിയുടെ രൂപത്തില്‍ വേഷ്രപച്ഛന്നയായി കാളിത ന്നെയാണ് മനോദരിയില്‍നിന്ന് സൂത്രത്തില്‍ മന്ത്രം ചോദിച്ചറിയാന്‍ ചെല്ലുന്നത്. കാലും നഖവും ഉപയോഗിച്ചാണ് കാളി ദാരികനെ വധിക്കുന്നത്. 1.2.1.4 പാഠഭേദം നാല്‍ കശ്യപമഹര്‍ഷിയുടെ ശാപത്താല്‍ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട രാജാവാണ് ദാരികന്‍. ശാപമോക്ഷം കിട്ടുന്നതിനുവേണ്ടി ദാരികന്‍ കാളിയുമായി (തിരുവര്‍ക്കാട്ട ഭഗവതി) വഴക്കുകൂടിയതിനാല്‍ തന്റെ വിരലനക്കി കാളി ദാരികനെ വധിക്കുന്നു. 1.2.15 പാഠഭേദം അഞ്ച് ദാരികനെ വധിചചതിനുശേഷം രക്തം പാനംചെയ്യാന്‍ വിറച്ചുതുള്ളി ചെന്ന കാളിയെ വര്‍ഷാവര്‍ഷങ്ങളില്‍ രക്തം നല്‍കി സംപ്രീതയാക്കാമെന്ന് ജനങ്ങള്‍ ഉറ പ്പുകൊടുക്കുന്നു. ആയതിനാല്‍ കാളി ശാന്തസ്വരുപിയായി മാറുന്നു. 1.2.1.6 പാഠഭേദം ആറ് മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പറഞ്ഞുവരുന്ന മറ്റൊരു പുരാവ്ൃയ ത്തരുപത്തില്‍ ദാരികാവധം കഴിഞ്ഞ് സംഹാരതാണ്ഡവമാടുന്ന കാളിയുടെ കോപ മടക്കാന്‍ ദേവന്‍മാര്‍ എല്ലാ വഴികളും പരിക്ഷിച്ചു. വഴങ്ങാതെ വന്നപ്പോള്‍ പരമശി വനെത്തന്നെ അഭയം വ്രാപിച്ചു. രക്തം ധാരധാരയായി കുടിച്ചിട്ടും കാളിയുടെ 32 കോപവും ദാഹവും അടങ്ങിയില്ല. ഒടുവില്‍ ശിവോപദേശം സ്വീകരിച്ച് സ്വന്തം കൈ തന്നെ മുറിച്ചുകൊണ്ട് രക്തം പാനംചെയ്തപ്പോള്‍ കാളിയുടെ കോപവും ദാഹവും അടങ്ങി. ശേഷം കാളി ശാന്തഭാവത്തിലായി. 1.2.1.7 പാഠഭേദം ഏഴ് ദാഹം മാറാതെ ക്രുദ്ധയായി നില്‍ക്കുന്ന കാളിയുടെ സവിധത്തിലേക്ക് മഹാവിഷണുവിന്റെ നിര്‍ദ്ദേശ്രപകാരം ഗരുഡനെ പറഞ്ഞയക്കുകയും കാളിയുടെ സമീപമെത്തിയ ഗരുഡന്‍ നൃത്തംചെയ്യുകയും ചെയ്യുന്നു. ഗരുഡരക്തം ഏതാനും തുള്ളി കുടിച്ചപ്പോള്‍ കാളി സമ്യയായി മാറുന്നു. 1.2.1.8 പാഠഭേദം എടു മതിയാകുവോളം രക്തം കുടിക്കാന്‍ ലഭിക്കാത്തതിനാല്‍ കാളിയോട് ശണ്ഠ കൂടുന്ന വേതാളം ഗരുഡന്റെ മുതുകില്‍ നഖം താഴ്ത്തി രക്തം കുടിക്കുന്നതും പുരാവൃത്ത പാഠഭേദങ്ങളില്‍ കാണുന്നു. 1.2.19 പാഠഭേദം ഒന്‍പത് ശിവനിര്‍ദ്ദേശമനുസരിച്ച് സുബ്രഹ്മണ്യന്‍ പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ച് കാളിയുടെ രുപം വരയ്ക്കുകയും പ്രതിരൂപം കണ്ട മാത്രയില്‍ കാളി അടങ്ങുകയും ചെയ്യുന്നു. 1.2.1.0 പാഠഭേദം പത്ത് ഉഗ്രരൂപിണിയായ കാളിയുടെ മുന്നില്‍ ശിവന്‍ പിഞ്ചുകുഞ്ഞിന്റെ രൂപത്തില്‍ കിടന്നു. രക്തപാനത്തിനായി ദാഹാര്‍ത്ഥയായ കാളി കുഞ്ഞിന്റെ ദേഹത്ത് കാല്‍വ യ്ക്കുകയും പെട്ടെന്ന് സ്വരുപം പൂണ്ട ശിവനെ കണ്ടതും അറിയാതെ പിതാവിനെ ചവിട്ടിയതില്‍ മനംനൊന്ത കാളി ശാന്തയാവുകയും ചെയ്യുന്നു. 1.2.1.1 പാഠഭേദം പതിനൊന്ന് ദാരികാവധത്തിനുശേഷം കോപമടക്കാന്‍ കഴിയാതെ കലിതുള്ളി ഉറയുന്ന കാളിയെക്കണ്ട് ഭയന്നുവിറച്ച ദേവന്മാര്‍ കാളിയെ ശാന്തമാക്കാന്‍ പോംവഴിക്കായി ശിവഭഗവാനെ സമീപിക്കുന്നു. ശിവഭഗവാനോട് നാരദമുനി കാര്യങ്ങള്‍ ബോധിപ്പി 33 ക്കുന്നു. ശിവഭഗവാന്‍ പഞ്ചവര്‍ണ്ണപ്പൊടികൊണ്ട് കോപാകുലയായി നില്‍ക്കുന്ന കാളീസ്വരുപം വരച്ച് കാളിയെ കാണിച്ചു. നിലത്തു വരച്ച തന്റെ തന്നെ സ്വരൂപം കണ്ടപ്പോള്‍ കാളി മനോനില വീണ്ടെടുത്തു. 1.2,1,12 പാഠഭേദം പന്ത്രണ്ട് ദാരികാവധം കഴിഞ്ഞ് കൈലാസത്തിലേക്ക് യാത്രയായ കാളിയുടെ മാര്‍ഗ്ഗ മദ്ധ്യേ ശിവന്‍ ശിശുവിന്റെ രൂപത്തില്‍ കിടന്നു. ഘോരമായി ആര്‍ത്തുവിളിച്ചു മുന്നോട്ടു കുതിച്ച കാളി കുഞ്ഞിന്റെ ശരീരത്തില്‍ ചവിട്ടി. ഉടനെ ശിവന്‍ സ്വരൂപ ത്തില്‍ പ്രതൃക്ഷപ്പെട്ടു. മനസ്സറിയാതെ പിതാവിനെ ചവിട്ടിയതില്‍ കാളിക്ക് ഖേദമു ണ്ടാകുകയും കോപം ശമിക്കുകയും ചെയ്യുന്നു. സാധാരണ ആശയകൈമാറ്റങ്ങള്‍ക്കായ് അനുവര്‍ത്തിച്ചുപോകുന്ന ഭാഷയോ സാമാന്യശൈലിയോ അല്ല പുരാവ്ൃയത്തങ്ങളുടേത്. ഇവയുടെ സാരാംശ ങ്ങള്‍ക്ക് അതിവിദുരമായ കാലത്തോളം തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പാകത്തിലുള്ള മാനവസംസ്കാരത്തിന്റെയും ജീവിതത്തിന്റെത്തന്നെയും ഒരു ്രതീകാത്മകതയുണ്ട്. അതുതന്നെയാണ് ഇതിന്റെ പ്രസക്തിയും (ബാലചന്ദ്രന്‍ കീഴോത്ത്, 2005: 35). 1.2.2 പാഠഭേദങ്ങളുടെ സാംഗതൃം കേരളത്തിന്റെ ഗ്രാമാന്തരീക്ഷത്തില്‍ പുരാവൃത്തത്തിന് വിവിധ ഭേദങ്ങള്‍ ഉണ്ടെന്നുള്ളത് വ്യക്തമായി. അവ മുഴുവനും പുരാവ്യത്തത്തിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്ന ആശയങ്ങളാണ്. ഇവ പരസ്പരപുരകങ്ങളാണെന്നുള്ളത് ഇതിന്റെ സവിശേഷ (്രത്യേകതയാണ്. കാളിയും കണ്ഠാകര്‍ണ്ണനും സഹോദരീസ ഹോദരബന്ധത്തിന്റെ മൂര്‍ത്തമായ സംസ്കാരത്തെ (്പതിഫലിപ്പിക്കുന്നു. സഹോദ രിയെ ശുശ്രൂഷിക്കുമ്പോള്‍ മുഖത്ത് സ്പര്‍ശിക്കുന്നത് നിഷേധിക്കുന്നത് അതുകൊ ണ്ടാണ്. അതുപോലെത്തന്നെ പിതാവിന്റെ നഗ്നത കണ്ട് കോപം അടങ്ങുന്ന കാളി പിതൃപുത്രീബന്ധത്തിന്റെ വിശുദ്ധിയും ദാരികന്റെ ജീവനുവേണ്ടി യാചി ക്കുന്ന മനോദരിയില്‍ ലരകിക ജീവിതത്തിന്റെ അന്തസത്തയും, കുഞ്ഞിനെ കാണുമ്പോള്‍ മുലയുട്ടുകയും കോപം ശമിക്കുകയും ചെയ്യുന്ന കാളിയില്‍ തലമുറ കള്‍ക്ക് വേണ്ടിയുള്ള കരുതലും കരുണയും നമുക്ക് ദര്‍ശിക്കാവുന്നതാണ്. 34 പുരാവൃത്തങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അതതു ദേശത്തിന്റെയും സംസ്കാരത്തിന്റെയും അവിടുത്തെ ജീവിതസാഹചര്യങ്ങളുടേയും അവസ്ഥ കള്‍ക്കനുസരിച്ചുള്ളതായിരിക്കും. ഇത് അവരുടെ സാമൂഹിക ജീവിതത്തിന്റെ സുരക്ഷയ്ക്കും അടുക്കും ചിട്ടകള്‍ക്കും വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. ലോക ത്തിന്റെ പ്രധാന മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം തുടങ്ങിവയ്ക്കെല്ലാം ഇന്ത്യയിലും തനതായ പുരാവൃത്തങ്ങള്‍ ഉണ്ട്. ഭാഷയോ, രാജ്യമോ, മതമോ എന്തുമായിക്കൊള്ളട്ടെ ദ്വന്വകലല്‍്പനകളായ നന്മയും തിന്മയും പ്രതിപാദിക്കുന്ന സന്ദര്‍ഭോചിതമായ അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന തായിരിക്കും എല്ലാം. കേരളത്തില്‍ ക്ഷേതങ്ങളുടെയും കാവുകളുടെയും പുരാവ്യ ത്തങ്ങളും അനുഷ്ഠാനങ്ങളും ഇഴുകിച്ചേര്‍ന്ന് ഒരു സാംസ്കാരികപശ്ചാത്തലമാണ് രുപപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വൈദേശികവും (്പാദേശികവുമായ വിശ്വാ സസങ്കല്പങ്ങള്‍ ഇവ വ്യാപിക്കാന്‍ ഇടയായിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകള്‍ക്ക് നിദാനമായിട്ടുളള ചില ക്ഷേത്രങ്ങളെയും കാവുകളെയും പഠനവിധേയമാക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും. 1.3 കാളി ആരാധനാലയങ്ങള്‍ ൦- കേരളത്തില്‍ കാവുകളായും ക്ഷേത്രങ്ങളായും കേരളത്തില്‍ നിരവധി കാളീയാരാധനാല യങ്ങള്‍ സ്ഥിതിചെയ്യുന്നു. അതില്‍ ചില ക്ഷേത്രങ്ങളെയും കാവുകളെയാം്കുറിച്ച് സൂചിപ്പിക്കുന്നു. 13.1 ആറ്റുകാല്‍ ദേവീക്ഷേ്യരേതം ആറ്റുകാല്‍ ദേവീക്ഷ്േതം തിരുവനന്തപുരം ജില്ലയിലാണ്. കിള്ളിയാറ്റിന്‍ കരയില്‍ വടക്കുദര്‍ശനമായി സ്ഥിതിചെയ്യുന്നു. ഭഗവതിയാണ് പ്രതിഷ്ഠ. ആറ്റു കാല്‍ദേവി കണ്ഠകിയാണെന്ന് വിശ്വസിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ആറ്റുകാല മ്മയ്ക്ക് പൊങ്കാലയിടുന്നത് ഒരു ആഘോഷമാണ്. 1.3.2 അണിയൂര്‍ ദുര്‍ഗ്ലാക്ഷേരതം അണിയൂര്‍ ദുര്‍ഗ്ലാക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ്. ശ്രീകാര്യം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ്രധാനമൂര്‍ത്തി ബാലദുര്‍ഗ്ഗ, ശിവന്‍, ശാസ്താവ്, ഗണപതി, വിഷ്ണു, ചാമുണ്ഡേശ്വരി, നാഗം ഉപദേവതകള്‍, തോട്ടത്തില്‍ മഠ 35 ത്തിലെ ബ്രാഹ്മണന്‍ സന്താനലബ്ധിക്കുവേണ്ടി ഇവിടെ വന്നിരുന്ന് സന്താനഗോ പാലമന്ത്രം ജപിച്ച് സിദ്ധിവരുത്തി ദേവിയെ പ്രത്യക്ഷപ്പെടുത്തി പ്രതിഷധിച്ചു എന്നാണ് ഐതിഹ്യം. 1.3.3 ചെട്ടിക്കുളങ്ങര ഭഗവതിക്ഷേേേതം ചെട്ടികുളങ്ങര ഭഗവതീക്ഷേത്രം ആലപ്പുഴ ജില്ലയില്‍ ചെട്ടിക്കുളങ്ങര ഗ്രാമ ത്തില്‍ സ്ഥിതി ചെയ്യുന്നു. ഭഗവതിയാണ് പ്രതിഷ്ഠ. അഷ്ടലക്ഷ്മിയും അഷ്ട ദുര്‍ഗ്ഗയും അഷ്ട സരസ്വതിയും ചേര്‍ന്ന ആദിപരാശക്തിയായ ഭഗവതിയാണെന്ന് ഐതിഹ്യം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അംശമായി ഭഗവതിയെ വിശ്വസി ച്ചുപോരുന്നു. 1.3.4 മലയാലപ്പുഴ ദേവീക്കേരേതം മലയാലപ്പുഴ ദേവീക്ഷേത്രം പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ സ്ഥിതി ചെയ്യുന്നു. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. കേരളത്തിലെ നുറ്റിയെട്ട ദുര്‍ഗ്ലാലയ ങ്ങളില്‍ ഒന്നാണ് ഇത്. കന്നിമൂലയില്‍ വിഘ്നേശ്വര്രതിഷ്ഠയും ശിവലിംഗപ്രതി ഷ്ഠയും ഉണ്ട്. പ്രധാന പ്രതിഷ്ഠയ്ക്കു മുന്നിലായി അഭിഷേകബിംബവും ശീവേ ലിബിംബവും പഞ്ചലോഹത്തില്‍ തീര്‍ത്ത് വെച്ചിരിക്കുന്നു. മുകാംബികയില്‍ ദര്‍ശനംകഴിഞ്ഞ് വരുമ്പോള്‍ ഒരു നമ്പൂതിരി അദ്ദേഹ ത്തിന്റെ തേവാരവിഗ്രഹത്തില്‍ അമ്മയെ ആവാഹിച്ചുകൊണ്ടുവന്ന് അഞ്ച് മലദൈ വങ്ങളുടെ മധ്യത്തിലായി ഒരു മലയില്‍ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം. മൂല്രപ തിഷ്ഠ ഇപ്പോഴും മലമുകളിലുണ്ട്. 1.3.5 ആലംതുരുത്തി ദുര്‍ഗ്ലാക്ഷ്രേതം ആലംതുരുത്തി ദുര്‍ഗ്ഗാക്ഷേേര്രേം പത്തനംതിട്ട ജില്ലയിലാണ്. ചങ്ങനാശ്ശേരി വഴിയില്‍ ഇഴിഞ്ഞില്ലം ചിറയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു. പ്രധാന (്രതിഷ്ഠ ദുര്‍ഗ്ഗയും ഉപദേവത ശാസ്താവുമാണ്. മാതംഗമഹര്‍ഷി (പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം. 36 1.3.6 ചക്കുളത്ത് കാവ് ചക്കുളത്തുകാവ് ആലപ്പുഴ ജില്ലയിലാണ്. തലവടിഗ്രാമത്തില്‍ നീരേറ്റുപുറം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ഹനുമാന്‍ പ്രതിഷ്ഠയും ഉണ്ട്. വേടന്റെ മഴുകൊണ്ട് സര്‍പ്പത്തിന് മുറിവേല്‍ക്കുന്നു. സര്‍പ്പം കയറിയ പുറ്റില്‍നിന്ന് വന ദുര്‍ഗ്ഗയുടെ ബിംബം ലഭിക്കുകയും ഒരു ബ്രാഹ്മണന്‍ പൂജകള്‍ ചെയ്ത് ബിംബത്തെ (രപതിഷ്ഠ നടത്തി എന്നുമാണ് ഐതിഹ്യം. 1.3.7 ആനിക്കാട് ഭഗവതിക്ഷേേതം ആനിക്കാട ഭഗവതിക്ഷേത്രം കോട്ടയം ജില്ലയിലാണ്. പള്ളിക്കത്തോട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ്രധാനമൂര്‍ത്തി ഭദ്രകാളിയും ശിവന്‍, മുരുകന്‍, ഗണപതി, ശാസ്താവ് തുടങ്ങിയവര്‍ ഉപദേവതകളുമാണ്. കൊടുങ്ങല്ലൂരില്‍നിന്നും ആവാഹിച്ചു കൊണ്ടുവന്ന് തെക്കുന്തല ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ഭഗവതിയെ ക്ഷേത്രത്തിലെ ഗരുഡന്‍തൂക്കത്തെ ചൊല്ലി അഭിര്രായവൃത്യാസമുണ്ടായ തിനെത്തുടര്‍ന്ന് അവിടത്തെ ഭരണാധികാരിയായിരുന്ന അമ്പഴത്തുങ്കല്‍ കര്‍ത്താവ് ആനിക്കാട് ഭഗവതിക്ഷേത്രം പണിതു എന്നതാണ് വിശ്വാസം. 1.3.8 കാര്‍ത്യായനീക്ഷേരേതം കാര്‍ത്യായനീക്ഷേ്രേതം ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല ടൌണിലാണ് സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് പ്രതിഷ്ഠ. വില്വമംഗലം സ്വാമിയാണ് പ്രതിഷ്ഠ നടത്തി യത് എന്ന് ഐതിഹ്യം. ചേറ് നിറഞ്ഞ കുളത്തില്‍ പണിത കരിങ്കൽത്തറയില്‍ കിഴക്ക് ദര്‍ശനമായി ഭഗവതിയുടെ തലമാ(്തമാണ് പ്രതിഷ്ഠ. 1.3.9 അഴകിയകാവ് ദേവീക്ഷേ്രേതം അഴകിയകാവ് ദേവീക്ഷേത്രം എറണാകുളം ജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഭഗവതിയാണ് പ്രധാനപ്രതിഷ്ഠ. ശിവന്‍, ശാസ്താ വ്, ഗണപതി, യക്ഷി, നാഗം എന്നിവരാണ് ഉപദേവതകള്‍. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ത്തില്‍ പോകുന്നവരെ തടയാന്‍ കൊച്ചിരാജാവ് നിര്‍മ്മിച്ചതാണ് അഴകിയ കാവ് ദേവീക്ഷേത്രമെന്ന് പോര്‍ത്തുഗീസുപാതിരി ഫാ: “ജേക്കബ് ഫെനീഷ്യോ” രേഖപ്പെ ടുത്തുന്നു. 37 1.3.10 ചോറ്റാനിക്കര ഭഗവതിക്ഷേ്രേതം ചോറ്റാനിക്കര ഭഗവതീക്ഷേത്രം എറണാകുളം ജില്ലയിലാണ്. ചോറ്റാനിക്കര പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. മേൽക്കാവില്‍ ഭഗവതിയും കീഴ്കാവില്‍ ഭഗവതി യുമാണ് പ്രധാന പ്രതിഷ്ഠകള്‍. രുദ്രാ്ഷശിലയിലുളളതാണ് മേല്‍ക്കാവില്‍ ഭഗവ തിയുടെ പ്രതിഷ്ഠ. നാരായണന്റെ വിഗ്രഹവുമുണ്ട്. കൃഷണശിലയിലാണ് കീഴ്ക്കാവില്‍ ഭഗവതിയുടെ പ്രതിഷ്ഠ. ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണു, ശിവന്‍, ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ് എന്നീ ഉപപ്രതിഷ്ഠക ളാണുളളത്. 1.3.11 എട്ടുകാട്ടുകളരിക്കല്‍ ഭഗവതിക്ഷേ്യരേതം എട്ടുകാട്ട ഭഗവതീക്ഷേത്രം എറണാകുളം ജില്ലയിലാണ്. കലൂരില്‍ എളമക്ക രയില്‍ സ്ഥിതിചെയ്യുന്നു. ഭ്രകാളിയാണ് പ്രതിഷ്ഠ. ചാമുണ്ഡീദേവിയെ പ്രതി ഷ്ഠിച്ച് ആരാധിച്ചിരുന്നു. കളരിയും കാവലിന് ബ്രഹ്മരക്ഷസ്സുമുള്ള എട്ുകാട്ട കുടുംബക്ഷേ(്രമായിരുന്നു എന്ന് ഐതിഹ്യം. ഗണപതി, ഭുവനേശ്വരി, കണ്ഠാ കര്‍ണ്ണന്‍, (്രഹ്മരക്ഷസ്സ് എന്നീ ഉപദേവതാപ്രതിഷ്ഠകളും ഉണ്ട്. 13,12 പാതിരാക്കാട്ടുകാവ് ഭഗവതിക്ഷേത്രം പാതിരിക്കാട്ട ഭഗവതീക്ഷേേതം എറണാകുളത്ത് കളമശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. വനദുര്‍ഗ്ലാദേവിയാണ് പ്രതിഷ്ഠ. നാലകത്തിന് വെളിയില്‍ ഉള്ള ഇലവ് വൃക്ഷച്ചുവട്ടിലെ യക്ഷിയമ്മയ്ക്കാണ് ഇവിടെ പ്രാധാന്യം. വടയക്ഷിയെയാണ് ഭക്തര്‍ ആശ്രയിക്കുന്നത്. വെറ്റിലയും അടക്കയുമാണ് നേര്‍ച്ച. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറ് ദര്‍ശനമായി ശിവനും, നരസിംഹ അവതാരരുപത്തില്‍ വിഷ്ണുവും ഉപദേവതകളാണ്. 1.3.13 ഇരിങ്ങോള്‍ക്കാവ് ദേവീക്ഷേേതം ഇരിങ്ങോള്‍ക്കാവ് ദേവീക്ഷേത്രം എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂ രിനടുത്ത് ഇരിങ്ങോള്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പരാശക്തി ഭൂലോകവാ സിയായി വനമധ്യത്തില്‍ ഇരുന്നവര്‍ എന്നും, ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് തെക്കുമാറി യാഗവേദിയിലെ ശിലാരുപത്തില്‍ ദേവി കാര്‍ത്ത്യായനി ശക്തിസ്വ്രരൂുപി 38 ണിയായി ഉപവിഷടയാണെന്നും, നൂറ്റാണ്ടുകള്‍ക്കു മുമ്പ് തപസ്സനുഷടിച്ചിരുന്ന ൂഷിമാരാണ് കാവിനകത്തെ വന്‍മരങ്ങളെന്നുമാണ് ഐതിഹ്യം. ദേവിയാണ് പ്രധാന പ്രതിഷ്ഠ. 13,14 മുകാംബിക ക്ഷേത്രം (ദക്ഷിണമുകാംബിക ക്ഷേത്രം) മുകാംബികാക്ഷേത്രരാ എറണാകുളം ജില്ലയിലാണ്. പറവൂര്‍ ടൌണില്‍ സ്ഥിതി ചെയ്യുന്നു. ദക്ഷിണ മുകാംബികാക്ഷേ(ത്രം എന്നും അറിയപ്പെടുന്നു. സര സ്വതീദേവി താമരയില്‍ വസിക്കുന്നു എന്ന സങ്കല്പത്തില്‍ പ്രതിഷധഠിച്ചിട്ടുളള ഏക ദേവീക്ഷേ്രമാണ് ഇത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി ഗണപതി, സുബ്രഹ്മണ്യന്‍, വിഷ്ണു, വീരഭദ്രൻ, ഹനുമാന്‍, യക്ഷി തുടങ്ങിയ ഉപദേവത കള്‍. പറവൂര്‍ തന്പുരാക്കന്മാരില്‍ ഒരാള്‍ കര്‍ണ്ണാടകയിലെ മൂകാംബികയില്‍ ദര്‍ശനം നടത്തിവന്നിരുന്നു. തുടര്‍ന്ന് പോകാന്‍ കഴിയാതെയിരുന്നതിനാല്‍ വരാന്‍ കഴിയില്ലെന്ന് ദേവിയോട് പ്രാര്‍ത്ഥിച്ചു. തിരിച്ചു കൊട്ടാരത്തിലെത്തിയ തനമ്പുരാ നോട് സ്വപ്നദര്‍ശനത്തിലുടെ ഞാന്‍ ഇവിടെ എത്തിയെന്നും എന്നെ പ്രതിഷധഠിച്ച് പൂജനടത്തിക്കോളു എന്നും അതിന്‍പ്രകാരം തമ്പുരാന്‍ കോട്ടപ്പുറത്ത് മുകാം ബികാക്ഷേത്രം പണികഴിപ്പിച്ചു എന്നുമാണ് ഐതിഹ്യം (രാജേന്ദ്രന്‍, 2001: 1001). 1.3.15 കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേ്യേതം കൊടുങ്ങല്ലൂര്‍ ഭഗവതീക്ഷേത്രം തൃശൂര്‍ ജില്ലയിലാണ്. ഇത് കൊടുങ്ങല്ലൂ രാണ് സ്ഥിതിചെയ്യുന്നത്. പരശുരാമന്‍ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളില്‍ ഒന്നായ ലോകാംബികാക്ഷേ്രമാണെന്ന് ഐതിഹ്യം. ഭഗവതിയാണ് പ്രതിഷ്ഠ. ഉത്സവം ഭരണി നാളിലാണ്. ദാരികാവധം അറിഞ്ഞ ജനം ആഹ്ലാദത്തില്‍ സന്നിധാനത്ത് വിളക്കാചാരം ചെയ്യുന്നതാണ് രേവതി വിളക്കിന്നാധാരം. കൊടുങ്ങല്ലൂര്‍ നാലമ്പല ത്തിന്റെ വെളിയിലാണ് വസുരിമാല കുടിയിരിക്കുന്നത് എന്നാണ് ഐതിഹൃം (ശോഭാ ബാബു, 2012: 145) 13,16 മുൂക്കുതലക്കാവ് ഭഗവതിക്ഷേ്രം മുക്കോലക്കാവ് ഭഗവതിക്ഷേത്രം മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂ ക്കില്‍ നന്നമുക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചെറുമിയുടെ അരിവാള്‍ പുല്ലില്‍ മറഞ്ഞിരുന്ന ഭഗവതീസാദൃശ്യമുള്ള ഒരു കല്ലില്‍ തട്ടി മുക്കിന്റെ തലമുറി 39 ഞ്ഞെന്നും, കാലങ്ങള്‍ക്കുശേഷം അവിടെ ഒരു ക്ഷേത്രം ഉണ്ടായെന്നുമാണ് ഐതി ഹയം. 1.3.17 കാടാമ്പുഴ ഭഗവതിക്ഷേത്രം കാടാമ്പുഴ ഭഗവതീക്ഷേത്രം മലപ്പുറം ജില്ലയിലെ വെട്ടിച്ചിറക്കടുത്ത് സ്ഥിതി ചെയ്യുന്നു. ശ്രീപാര്‍വതി അധിഷ്ഠാനപ്രതിഷ്ഠ. കുറച്ചകലെയായി ശിവപ്രതി ഷ്ഠയുമുണ്ട്. കുടാതെ നരസിംഹമുര്‍ത്തിയും സുദര്‍ശനമൂര്‍ത്തിയും ഉപ്രപതിഷ്ഠ യായുണ്ട്. ശങ്കരാചാര്യര്‍ ഇവിടെ വന്ന സമയം ദിവ്യതേജസ്സ് കാണാന്‍ ഇടയാ കുന്നു. ദുര്‍ശമനമൂര്‍ത്തിയേയും നരസിംഹമൂര്‍ത്തിയേയും സ്വാമി ഭജിച്ചുവരുത്തി. വൈഷണവശക്തികള്‍ക്ക് മുമ്പില്‍ നമിച്ചുകൊണ്ട്, ദിവ്യതേജസ്സ് ഭൂമിയില്‍ വിലയം പ്രാപിച്ചു. കിരാതിയായ പാര്‍വതിയാണെന്ന് മനസ്സിലാക്കിയ സ്വാമി പാര്‍വതിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം (ശോഭാ ബാബു, 2012, 159). 1.3.18 തിരുമാന്ധാംകുന്ന് ഭഗവതിക്ഷേ്രം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രം മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറ ത്താണ് സ്ഥിതിചെയ്യുന്നത്. ശ്രീമുലസ്ഥാനത്ത് ശിവലിംഗമാണെങ്കിലും ഭഗവതി യുടെ നാമത്തിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. സുര്യവംശരാജാവായ മാന്ധാതി രാജാവ് ശിവനെ പൂജിക്കാന്‍ ശിവലിംഗം വേണമെന്ന് ഭഗവാനോട് ആവ ശ്ൃപ്പെട്ടു. ശിവന്‍ അതു നല്‍കി. പാര്‍വതിയുടെ പൂജാബിംബമായിരുന്നു ശിവലിം ഗം. രാജാവ് കുന്നിന്‍ മുകളില്‍വെച്ച് പൂജിച്ചു. ഇതറിഞ്ഞ പാര്‍വതി ഭദ്രകാളി യെയും കൂട്ടി കുന്നിന്‍ മുകളിലെത്തി. രാജാവിന്റെ തപോബലത്താല്‍ തിരിച്ചുവാ ങ്ങാനാവാതെ പാര്‍വതിയും മകളും വിഗ്രഹത്തില്‍ ലയിച്ചു എന്നാണ് ഐതിഹ്യം. പാര്‍വൃതിയുടേയും, പരമേശ്വരന്റെയും ഉണ്ണിഗണപതിയുടേയും സാന്നിദ്ധ്യം ശ്രീമൂ ലസ്ഥാനത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നു. 1.3.19 അരക്കുറുശ്ശി ഉദയാര്‍കുന്ന് ഭഗവതിക്ഷേരേതം അരക്കുറുശ്ശി ഉദയാര്‍കുന്ന് ഭഗവതിക്ഷേരതം പാലക്കാട ജില്ലയില്‍ മണ്ണാര്‍ക്കാട് സ്ഥിതിചെയ്യുന്നു. ്രധാന പ്രതിഷ്ഠ ഭഗവതിയും ശിവന്‍, ഭദ്രകാളി, അയ്യപ്പന്‍, ഗണപതി എന്നിവര്‍ ഉപദേവതകളുമാണ്. ഉദയാര്‍കുന്ന് ഭഗവതി തിരു മാന്ധാംകുന്നിലമ്മയുടെ അനുജത്തിയാണെന്നും വൈദേശികരായ വൈശ്യവിഭാഗ 40 ക്കാരായ ചെട്ടിയാന്മാരുടെ ക്ഷ്രേതമായിരുന്നു ഇതെന്നും ഐതിഹ്യമുണ്ട്. 13.20 ലോകനാര്‍കാവ് ലോകനാര്‍കാവ് കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കടത്തനാ ട്ടാണ് സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തച്ചോളി ഒതേ നന്റെ പരദേവതയായ ലോകനാര്‍ ഭഗവതി, പിഷാരിക്കാവ് ഭഗവതിയുടെ സഹോദ രിയാണെന്നാണ് സങ്കല്പം. ചുറ്റുമതിലിനുള്ളില്‍ ഭഗവതിയെയും ക്ഷേത്രത്തിന കത്ത് വടക്കുപടിഞ്ഞാറെ മുലയില്‍ ശിവഭൂുതത്തെയും പ്രതിഷഠിച്ചിരിക്കുന്നു. ക്ഷേേതസമുച്ചയത്തില്‍ പഴക്കമുള്ള ഒരു വിഷ്ണുക്ഷേത്രമുണ്ട്. പരശുരാമനാണ് ഇത് പ്രതിഷഠിച്ചതെന്നാണ് ഐതിഹ്യം. 1.3.21 അടുക്കത്തു ഭഗവതിക്ഷേയരേതം അടുക്കത്തു ഭഗവതീക്ഷേത്രം കാസര്‍ഗോഡ് ജില്ലയിലാണ്. ബീബുങ്കലിന ടുത്ത് - പൊയ്നാച്ചി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. അടുക്കത്തു മേലോം എന്നാണ് ഇത് അറിയപ്പെടുന്നത്. മഹിഷാസുരമര്‍ദ്ദിനിയാണ് പ്രധാന പ്രതിഷഠ. ഉപദേവത സരസ്വതിയാണ്. കാമലം നായര്‍ എന്ന അടുക്കത്ത് യശമാനന്മാരുടെ ക്ഷ്രേതം എന്ന് ഐതിഹ്യം (രാജേന്ദ്രന്‍, 2001: 30). ഈ ക്ഷേത്രങ്ങളിലും കാവുകളിലുമൊക്കെ വ്യത്യസ്തതരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തിപ്പോരുന്നുണ്ട്. 1.4 അനുഷ്ഠാനങ്ങള്‍ പുര്‍വികര്‍ പകര്‍ന്നുതന്ന വിശ്വാസം അനുസരിച്ചോ കര്‍മ്മശാസ്ത്രപര മായോ അനുഷധിക്കുന്ന കര്‍മ്മങ്ങളെ പൊതുവെ അനുഷ്ഠാനങ്ങള്‍ എന്നു പറയു ന്നു. സാമൂഹിക വിശ്വാസസന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയി ട്ടുള്ള അനുഷ്ഠാനങ്ങള്‍ക്ക് ജീവിതത്തില്‍ വിലപ്പെട്ട സ്ഥാനമാണ് കല്‍പ്പിച്ചുപോരു ന്നത്. മനുഷ്യന്റെ ഈശ്വരചിന്തകളുടെയും സങ്കല്പങ്ങളുടെയും മൂര്‍ത്തമായ അവതരണമാണ് അനുഷ്ഠാനങ്ങള്‍ക്ക് ആധാരമായിട്ടുളളത്. ഇതില്‍ ഏതെങ്കിലും ഒരു കര്‍മ്മം ചെയ്തുകൊണ്ട് ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ആ അനുഷ്ഠാനത്തിന് സ്ഥിരത കൈവരുന്നു. അത് തുടര്‍ന്ന് ചെയ്യുവാനും മറ്റുള്ളവരിലേക്ക് പകര്‍ന്നു 41 നല്‍കുവാനും മനുഷ്യന്‍ സ്വമേധയാ തയ്യാറാവുന്നു. പില്‍ക്കാല മതാചാരങ്ങളു മായി ഇത്തരം അനുഷ്ഠാനങ്ങള്‍ സ്ഥിര്രപതിഷ്ഠ നേടിയിട്ടുണ്ട്. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും മരണാനന്തരവും ഈശ്വരാരാധനയില്‍ അധിഷഠി തമായ പല കര്‍മ്മങ്ങളും അനുഷ്ഠാനമായി ചെയ്തുപോരുന്നു. ഇത് സാംസ്‌കാ രികതലത്തില്‍ കലകളിലും വ്യത്യസ്ത വിനോദോപാധികളിലും അനുഷ്ഠാനങ്ങ ളുടെ സാന്നിദ്ധ്യം ഉള്ളതായി കാണാം. മനുഷ്യന്റെ സാമൂഹിക വ്യവസ്ഥയ്ക്ക് നിശ്വിതമായി ക്രമവും രൂപവും ക്രമപ്പെടുത്തി വ്യക്തികളെ സാമൂഹികധാരയില്‍ നിലയുറപ്പിക്കുവാനും അനുഷഠാനങ്ങള്‍കൊണ്ട് സാധ്യമാകുന്നു. ഇത്തരം അനു ഷ്ഠാനങ്ങള്‍ക്ക് ഭതികവും ആത്മീയവുമായ വിശുദ്ധി അനിവാര്യമായതിനാല്‍ ്വതമെടുക്കുക പതിവാണ്. മാനവജീവിതത്തിന്റെ ദര്‍ശനവും ജീവിതത്തോടുള്ള അവന്റെ മനോനിലയും സ്വപ്നങ്ങളും അനുഷ്ഠാനകര്‍മ്മങ്ങളിലൂടെ തുറക്കപ്പെടു ന്നു. വര്‍ത്തമാനപരിതസ്ഥിതിയില്‍നിന്നും വരും കാലജീവിതത്തിന്റെ സങ്കല്പ ലോകത്തിലേക്കുള്ള പരിവര്‍ത്തനമാണ് അനുഷ്ഠാനങ്ങളില്‍ ഉള്ളതെന്ന് കാണു ന്നു, സാമൂഹികബന്ധങ്ങളുടെ അരക്കിട്ടുറപ്പിക്കുക എന്ന ധര്‍മ്മം അനുഷ്ഠാന ങ്ങള്‍ക്കുണ്ട്. ഒരു ഗോത്രമോ സമൂഹമോ അതിന്റെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പു വരുത്തുന്നത് അതില്‍ ഉള്‍ക്കൊണ്ടിട്ടുളള മനുഷ്യരുടെ മനോഭാവവും പാരസ്പര്യ തയും വികാരവിചാരങ്ങളും ഒന്നിക്കുമ്പോള്‍ മാത്രമാണെന്നുകാണാം. അത്തരം ആലോചനകളുടെ ആവിഷ്കരണം അനുഷ്ഠാനങ്ങളായി രൂപമെടുക്കുന്നു. (സുമ, 2016: 81). ആത്മീയമായ സാംരാംശം ഉള്‍ക്കൊണ്ടിട്ടുള്ള ഒന്നാണ് അനുഷ്ഠാനം. ഏത് മതത്തിന്റേതായാലും അതാത് മതത്തിന്റെ വിശ്വാസ്രപമാണങ്ങളോട ചേര്‍ന്നാണ് അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നത്. ഇത് പൂര്‍വികരില്‍നിന്ന് പരമ്പ രാഗതമായി പകര്‍ന്ന് കിട്ടിയതാണ്. വിശ്വാസവും പുരാവൃത്തവും അനുഷ്ഠാന ങ്ങള്‍ക്ക് പ്രചോദനമേകുന്നു. ആധുനികകാലത്ത് ശാസ്ത്രപുരോഗതിക്കനുസ രിച്ച് അനുഷ്ഠാനങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. ആദിമമനുഷ്യന്റെ ചരിത്രപശ്ചാത്തലം പഠിക്കുമ്പോള്‍ അനുഷ്ഠാനങ്ങളെ കണ്ടെടുക്കുന്നുണ്ട്. പുരാവൃത്തങ്ങള്‍ ഇവയുടെ വിശദീകരണമായാണ് കാണാന്‍ 42 കഴിയുന്നത്. വ്യക്തികളുടേതല്ലാതെ സമൂഹത്തിന്റേതായ വിശേഷനാളുകള്‍ക്കായി മാറ്റിവെച്ചിട്ടുള്ള അനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്കനുസൃതമായി ചിട്ടപ്പെടുത്തിയി ടുള്ള കലാരുപങ്ങളെയാണ് അനുഷ്ഠാനകലകള്‍ എന്നു പറയുന്നത്. പറണേറ്റ്, മുടിയേറ്റ, പടയണി, തെയ്യം, തിറ, കാളിയൂട്ട തുടങ്ങി ഒട്ടേറെ അനുഷ്ഠാനകലകളു ണ്ട്. കൃഷിയുടെ ഉയര്‍ച്ചയ്ക്ക്, തൊഴിലിന്റെ മേന്മയ്ക്ക്, രോഗശാന്തി, സന്താന ഭാഗ്യം ഇങ്ങനെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നു. ഇതെല്ലാം തന്നെ ഇന്ദ്രിയാതീതശക്തികളെ സം്രീതയാക്കു വാന്‍ അതിലുടെ മനുഷ്യരുടെ നല്ലനാളെയെ കാംക്ഷിച്ചുമാണ് നടത്തിപ്പോരുന്നത്. സുവ്യക്തമായ ആത്മീയബോധത്തിലധിഷ്ഠിതമായ അര്‍ത്ഥതലം അനുഷ്ഠാന ങ്ങള്‍ക്കുണ്ട്. നാശകാരികളായ സകലതിനെയും കരിയിച്ചുകളയുന്ന അഗ്നി, പുത്തന്‍ ഉണര്‍വിന്റെ ്രകാശകിരണങ്ങളായി പ്രാചീന മനുഷ്യര്‍ വിശ്വസിച്ചു. കഠിന വേന ലില്‍ കൃഷികള്‍ കരിഞ്ഞ് വരള്‍ച്ചയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ യാഗം എന്ന അനുഷ്ഠാനത്തിലുടെ മഴ പെയ്യിക്കാന്‍ ശ്രമിക്കുന്നു. കാര്‍ഷികാഭിവൃദ്ധിക്കുവേ ണ്ടിയാണ് ഇത്തരം അനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിച്ചത്. ഭഗവതിയെ കുടിയിരുത്തിയിട്ടുളള സ്ഥാനങ്ങളില്‍ പ്രീതിക്കുവേണ്ടി പൂരം, വേല, താലപ്പൊലി എന്നീ ആഘോഷങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് അനുഷ്ഠാനകലാരുപങ്ങള്‍ അരങ്ങേറുന്നത്. ഉരായ്മക്കാരും കര ക്കാരും ചേര്‍ന്നാണ് ഉത്സവങ്ങള്‍ക്ക് തിയ്യതി നിശ്ചയിക്കുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളാണ് ഇതിന് തെരഞ്ഞെടുക്കുന്നത്. മകരച്ചൊവു, കുംഭഭ രണി, മീനഭരണി എന്നീ നാളുകളും ഭഗവതിക്ക് വിശേഷപ്പെട്ടവയാണെന്ന വിശ്വാസം നിലനില്‍ക്കുന്നു. കളമെഴുത്തുപാട്ടു, ഭഗവതിയാട്ട, തിറയാട്ടം, കലങ്കരി, പാന, പൂതം കളി, തിരിഉഴിച്ചില്‍, കാളകളി, എന്നീ അനുഷ്ഠാന കലകളും ഈ അവസരത്തില്‍ അവതരിപ്പിക്കാറുണ്ട്. കാളീസങ്കലല്‍പത്തിലെ വിശ്വാസസംഹിതയെ ദൃശ്യവല്‍ക്കരിക്കുന്ന ചില കലാരുപങ്ങളാണ് മുടിയേറ്റ്, പറണേറ്റ്, പടയണി തുടങ്ങിയവ. മലയാളിയുടെ കലാ സാംസ്കാരിക ഇടങ്ങളില്‍ അനുഷ്ഠാനകലാരുപങ്ങളുടെ സ്വാധീനം കാതലായ വ്ൃതിയാനങ്ങളൊന്നും ഇല്ലാതെയും അന്യംനിന്നു പോകാതെയും ഇന്നും നില 43 നില്‍ക്കുന്നുണ്ട്. ഇത് കേരളത്തിന്റെ പുരാതന സംസ്കാരത്തിന്റെ പ്രതീകങ്ങളില്‍ ഒന്നാണ്. 1.4.1 പടയണി ദേവീക്ഷേത്രങ്ങളില്‍ അരങ്ങേറുന്ന അനുഷ്ഠാനകലയാണ് പടയണി. നാട കരുപത്തിലുളള ഈ കലയെ പടേനി എന്നും പറയുന്നു. കാര്‍ഷിക വിളവെടു പ്പിന്റെ സമയത്താണ് ഇത് നടത്തിവരുന്നത്. ഓരോ ഗ്രാമത്തിലേയും മുഴുവന്‍ ജനങ്ങളും വസൂരി രോഗത്തില്‍നിന്നും രക്ഷ ്രാപിക്കുവാനായാണ് ഇത് നടത്തി യിരുന്നത് എന്നതിനാല്‍ എല്ലാ ജാതിമതവിഭാഗക്കാരും ഇതില്‍ പങ്കുകൊള്ളുന്നു. കമുകിന്‍ പാളകളാല്‍ നിര്‍മ്മിച്ച ചെറുതും വലുതുമായ ധാരാളം കോലങ്ങ ളേന്തി, തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങള്‍ക്കിടയില്‍ തീച്ചുട്ട പന്ത ങ്ങളുടെ വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണം. ഭ്രദകാളീ ക്ഷേത്രങ്ങള്‍, കാവുകള്‍ മുതലായ ഇടങ്ങളിലാണ് പടയണി അരങ്ങേറുന്നത്. ഗ്രധാനമായും പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ മുതലായ ജില്ലകളി ലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമങ്ങളില്‍ പടയണി നടത്താറുണ്ട്. കേരളത്തിലെ പ്രധാന പടയണി പരിശീലനകേന്ദ്രമാണ് കടമ്മനിട്ട പടയണി ഗ്രാമം. ഉത്തരമല ബാറിലെ തെയ്യക്കോലങ്ങളുമായി ഇതിന് സാമ്യമുണ്ട്. മറുതക്കോലം വസൂരിപോലുള്ള മഹാമാരികളില്‍നിന്നുള്ള രക്ഷയ്ക്കും, ഇഷ്ടസന്താനം ലഭിക്കുവാന്‍ കാലാരിക്കോലവും രാത്രിസമയങ്ങളിലെ പേടി മൂലം ഉണ്ടായിത്തീരുന്ന രോഗശാന്തിയ്ക്കായി മാടന്‍കോലവും കെടുന്നു. സൈനികവിന്യാസത്തെക്കുറിക്കുന്ന പടശ്രശേണി എന്ന പദത്തില്‍നിന്നും ഉണ്ടായ താണ് പടണി അഥവാ പടേണി (രവികുമാര്‍, 2010: 13), 1.4.2 മുടിയേറ്റ് മദ്ധ്യകേരളത്തിലെ കാളിക്കാവുകളില്‍ അരങ്ങേറിവരുന്ന അനുഷ്ഠാന കലാരൂപമാണ് മുടിയേറ്റ്. കുറുപ്പ്, മാരാര്‍ എന്നീ സമുദായത്തില്‍പ്പെട്ടവര്‍ അവതരി പ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. പന്ത്രണ്ട് മുതല്‍ ഇരുപതു വരെ ആളുകള്‍ ചേര്‍ന്ന് ഈ കലാരൂപം അവതരിപ്പിക്കുന്നു. തിരിയുഴിച്ചില്‍ കളമെ ഴുത്ത്, ്രതിഷ്ഠാപുജ, കളംമായ്ക്കല്‍, താലപ്പൊലി മുതലായവയാണ് മുടിയേ 44 റിലെ മുഖ്യചടങ്ങുകള്‍. അരങ്ങുകേളി, അരങ്ങുവാഴ്ത്തല്‍, കാളിയുടേയും ദാരിക ന്റേയും പുറപ്പാട്, കാളീദാരികയുദ്ധം ഇതാണ് മുടിയേറ്റിലുള്ളത്. കൊച്ചിയും, തിരുവിതാംകൂറുമാണ് മുടിയേറ്റിന്റെ ്രധാന കേന്ദ്രങ്ങള്‍. മുടിയേറ്റിലെ ചില ഭാഗ ങ്ങള്‍ക്ക് ചാക്യാര്‍കുത്തിനോടും കഥകളിയോടും സാമ്യമുണ്ട്. ഏറ്റുമാനൂരില്‍ നീണ്ടൂരിനടുത്തുള്ള ശ്രീ മുഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് മുടിയേറ്റ് വഴി പാട് കുടുതലായി നടത്തുന്നത്. മരമോ ലോഹമോ കൊണ്ട് നിര്‍മ്മിച്ച കിരീടം (മു ടി) കാളി തലയിലണിയുന്നു. ഇതാണ് മുടിയേറ്റ് എന്ന പേരിന്റെ അടിസ്ഥാനം (ശ്രീകുമാര്‍, 2013: 3). 1.4.3 പറണേറ്റ് മുടിയേറ്റിനോട സാദൃശ്യമുള്ളതാണ് പറണേറ്റ്. നിശ്ചിതമായ ഏകമുഖരു പവും ശാസ്ത്രീയ നാടകവേദിയുടെ എതിര്‍രീതിയുമാണ് പറണേറ്റിനുള്ളത്. വിശാ ലമായതും ബഹുമുഖവുമായ രംഗ-ഭാവാഭിനയ പഠനങ്ങള്‍ ഉള്‍ക്കൊളളുന്നതു മാണ് ഇത്. അനുഷ്ഠാനപരതയും ഉത്സവപരതയും ഈ കലാരുപത്തിനുണ്ട്. ചില ഭദ്രകാളീക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന ദാരികാവധ മെന്ന ചടങ്ങില്‍ കാളിയും ദാരികനും ഉയര്‍ത്തികെട്ടിയ പരണുകളില്‍ കെട്ടിയാടു ന്നു. ഭദ്രകാളീവിശ്വാസത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന പറണേറ്റിലെ കാളി-ദാ രിക ഇതിഹാസ ചരി്രാംശം എന്നപോലെ അവതരിപ്പിക്കുന്ന ദ്വന്വാശയ സംഘര്‍ഷമാണ് പരണുകളില്‍ നടക്കുന്നത്. അതായത് തിന്മയ്ക്കുമീതെ നന്മ യുടെ അധീശത്വം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. തെങ്ങിന്‍തടി മണ്ണില്‍ കുഴിച്ചുനിര്‍ത്തി അതിന്റെ ഉയരത്തിലായി മാവിന്‍ തടി ക്രമത്തില്‍ മുറിച്ച് നിര്‍മ്മിക്കുന്ന ഒരു ഉയര്‍ന്ന തട്ടാണ് പറണ്. ഈ തട്ടില്‍ കയറുന്നതിനെയാണ് പറണേറ്റ് എന്നു പറയുന്നത് (സുമേഷ, 2008: 3). 1.4.4 പാന ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട പുരുഷന്‍മാര്‍ ആചരിക്കുന്ന അനു ഷ്ഠാനകലയാണ് പാന. അമ്മയെ വൃക്ഷത്തോട ചേര്‍ത്തുവെച്ച ഒരു സങ്കല്പ മാണ് പാനയ്ക്കുള്ളത്. ഭദഗ്രകാളിക്കാവുകളില്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ചാണ് പാന അരങ്ങേറുന്നത്. പന്തലിന്റെ നടുവിലായി ഭദ്രകാളി 45 തട്ടകം ഒരുക്കിയിരിക്കും. കൃത്യമായ ്രതാനുഷ്ഠാനങ്ങള്‍ക്ക് ഒടുവിലാണ് പാന ആചരിക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം, കുഴല്‍, കൊമ്പ്, പറ മുതലായ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുകയും പാലക്കൊമ്പ് മുറിച്ച് പന്തലിലെ തട്ടക ത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. പൂജയും കുരുതിതര്‍പ്പണവും കഴിഞ്ഞ് തിരി യുഴിച്ചില്‍ എന്ന ചടങ്ങും ഉണ്ട്. പത്തോ അതിലധികമോ ആളുകള്‍ കൈകളില്‍ തീപ്പന്തമുയര്‍ത്തി നടത്തുന്ന ഒരു സമുഹനൃത്തരൂപമാണ് തിരി ഉഴിച്ചില്‍. തുടര്‍ന്ന് പാലക്കൊമ്പും പൂക്കുലയും കൈകളിലേന്തിയുളള നൃത്തത്തെ പാനപിടുത്തം എന്നു വിശേഷിപ്പിക്കുന്നു. ശേഷം തോറ്റംപാട്ടുകൾ ആലപിക്കുന്നു. പിന്നീട കോമരം (പതൃക്ഷപ്പെടുകയും അരുളപ്പാടുകള്‍ പറയുകയും ചെയ്യുന്നു. പാന അവ സാനിക്കുന്നതോടുകുടി “കനല്‍ച്ചുട്ടം ' എന്ന ആചാരവും നടക്കുന്നു. ഉത്രാളി ക്കാവ് ഉത്സവത്തിന്റെ മുന്നോടിയായി തട്ടകദേശമായ എങ്കക്കാട ദേശത്ത് എല്ലാ വര്‍ഷവും മകരത്തില്‍ പാന ആഘോഷിക്കുന്നു. രണ്ട് തരത്തില്‍ പാന നടത്തിയി രുന്നു. ഒരു പകലുകൊണ്ട് അവസാനിക്കുന്നതാണെങ്കില്‍ അതിനെ കളിപ്പാന എന്നും രാത്രിയും പകലും വേണ്ടിവരുന്നതിനെ പള്ളിപ്പാന എന്നും പറയുന്നു. മലപ്പുറത്ത് പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, താലൂക്കുകളിലും പാല ക്കാട ജില്ലയില്‍ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട, ആലത്തൂര്‍ താലുക്കുകളിലും തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട താലുക്കുകളുമാണ് പാന അരങ്ങേറുന്ന ദേശങ്ങള്‍. 1.4.4.1 പാനത്തോറ്റം ഭദ്രകാളിയുടെ ആരാധനാക്രമത്തില്‍ എന്തുകൊണ്ടും എടുത്തുപറയാവു ന്നതും വളരെ പഴക്കമുള്ളതുമായ ഒരിനമാണ് പാന. “പാനയ്ക്കൊരുക്കിയത് പന്ത ലില്‍ കഴിഞ്ഞു” എന്ന പഴമൊഴി അനുസരിച്ചു പന്തല്‍ജോലി തുടങ്ങി പാനയുടെ വിഷയത്തില്‍വരെ കൃത്യമായ അച്ചടക്കം വേണമെന്നുണ്ട്. ഭ്രകാളിക്കു മാത്രമല്ല ചാത്തന്‍ കരിംകുട്ടി എന്നീ ദൈവങ്ങള്‍ക്കും “പാന പൂജ് ചെയ്യാറുണ്ട്. ശ്രേഷ്ഠ്രാഹ്മണരുടെ ഉല്ലാസമായിട്ടാണ് പാനയും കളിയും ഉള്ളത്. അവിടെ കുരുതിയോ തര്‍പ്പണമോ ഇല്ല. പാനീയവും പാനയുമായിട്ടാണ് "പ്ലാവിന്റെ വിറക് കത്തിച്ചുണ്ടാക്കിയ കുന്നുകൂടിയ കനലിലേക്ക് പാനക്കാരും വെളിച്ചപ്പാടും ചാടുന്നതിനെയാണ് കനല്‍ച്ചാട്ടം എന്നുപറയുന്നത്. 46 ബന്ധമുള്ളതെന്ന് പലരും വിശ്വസിക്കുന്നു. ഒരു മലയാളവാക്കായി “പാന് എന്ന പദത്തെ കുറിക്കാം. വൃത്യസ്ത വിഭവങ്ങളോടുചേര്‍ത്ത് നിര്‍വഹിക്കുന്ന ആരാ ധന എന്ന തലത്തിലാണ് ഈ പദം പ്രയോഗിക്കുന്നത്. പാനത്തോറ്റം, പാനപ്പാട്ട, പഠനപിടിക്കല്‍ തുടങ്ങിയ പ്രയോഗങ്ങളില്‍ നിന്ന് പഴക്കവും പ്രാമാണ്യവും പാന യ്ക്കുണ്ടെന്ന് പറയേണ്ടതില്ല. ധാരാളം ദ്രാവിഡശബ്ദങ്ങളുടെ വ്യുല്‍പ്പത്തിപോലെ ഇതിന്റെ ശബ്ദവും അജ്ഞാതമാണ്. 1.4.5 തെയ്യം ഉത്തരകേരളത്തില്‍ വളരെ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ പ്രധാ നപ്പെട്ടതാണ് തെയ്യം. ആര്യാധിനിവേശത്തിനു വഴങ്ങാത്ത സ്വത്വം നിലനിര്‍ത്തി പ്പോരുന്ന ദ്രാവിഡപ്പഴമയാണ് “തെയ്യങ്ങള്‍ എന്നു പറഞ്ഞുവരുന്നു. പഴയങ്ങാടി മുതല്‍ വളപട്ടണം വരെയുള്ള ദേശങ്ങളില്‍ തെയ്യം എന്നും പഴയങ്ങാടി പുഴയ്ക്ക് വടക്കോട്ടു കളിയാട്ടം എന്നും ഇതിനെ പറയുന്നു. എന്നാല്‍ ഇതിന് കാതലായ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. തെയ്യത്തിന് നൃത്തംചെയ്യുന്ന ദേവതാസങ്കല്പമാണ് ഉള്ളത്. ഈ നട നത്തെ തെയ്യാട്ടമെന്നും വേഷത്തെ തെയ്യക്കോലമെന്നും പറയുന്നു. മന്ത്രം, തന്ത്രം, കര്‍മ്മം, ്രതം തുടങ്ങിയ അനുഷ്ഠാനരുപങ്ങള്‍ ഇടകലര്‍ന്നിരിക്കുന്നു. അമ്മദൈവങ്ങളെയും വീരന്‍മാരെയും തെയ്ുക്കോലങ്ങളാക്കാറുണ്ട്. GOGO) റില്‍പരം തെയ്യങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ നൂറില്‍പ്പരം തെയ്യ ങ്ങളാണ് നിലവിലുള്ളത്. “ദൈവം” എന്ന പദത്തില്‍നിന്നാണ് തെയ്യത്തിന്റെ ഉല്‍പ്പത്തി എന്ന ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ അഭിപ്രായം പരിശോധിച്ച ചേലനാട്ട അച്യുതമേനോന്‍ തെയ്യത്തിന്റെ ആട്ടമോ തീകൊണ്ടുള്ള ആട്ടമോ ആവാമെന്ന് അഭിപ്രായപ്പെടുന്നു. “തൈവം” എന്ന ശാസ്ത്രരുപമാണ് തമിഴില്‍ ഉള്ളത് (അച്യു തമേനോന്‍, 2015: 65). കാവുകളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യാട്ടം നടക്കുന്നത്. തുലാം 10 മുതല്‍ മിഥുനം വരെയുള്ള കാലയളവാണ് തെയ്യത്തിന്റേത്. മനുഷ്യന്‍ ദേവതാ രുപംപൂണ്ട് ഉറഞ്ഞുതുളളുകയും ദേവതയെ സംപ്രീതയാക്കുകയും പകരം ദേവത സമൂഹത്തിന് ക്ഷേമവും സമാധാനവും വിഭാവനംചെയ്യുന്നുവെന്ന വിശ്വാസ സങ്ക ല്പമാണ് തെയ്യത്തിന്റേത്. അമ്മദൈവങ്ങള്‍, ഇതിഹാസക്ഥാപാത്രങ്ങള്‍, വനദേ 47 വതകള്‍, വീരന്‍മാര്‍, നാഗകന്യകകള്‍, സാമുഹിക അധര്‍മ്മത്തിനെതിരെ പടപൊ രുതി രക്തസാക്ഷികളായവര്‍ ഇവരെല്ലാം തെയ്യങ്ങളായി അരങ്ങിലെത്തുന്നു. മല യന്‍, മാവിലന്‍, വണ്ണാന്‍, വേലന്‍, അഞ്ഞൂറ്റാൻ, മൂന്നൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ മുതലായവരാണ് തെയ്യക്കോലങ്ങളാടുന്നത്. വൈവിദ്ധ്യങ്ങളാണ് തെയ്യത്തിന്റെ പ്രത്യേകത. തെയ്യക്കോലം കെട്ടുന്ന ആള്‍ ഒന്നു മുതല്‍ ഏഴു ദിവസം വരെ (വത മെടുക്കുന്നു. തെയ്യാട്ടത്തിനുമുന്‍പായി തോറ്റം പാട്ടുണ്ടാവാറുണ്ട്. തെയ്യത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ചെണ്ട, വീക്കുചെണ്ട, ഇല ത്താളം, കുഴല്‍, മുതലായവ ഇതിന്റെ പ്രധാന സംഗീതോപകരണമാണ്. തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖമെഴുത്തും ആടയാഭരണങ്ങളും മുടിയുംവെച്ച് പൂര്‍ണ്ണ ര്രകൃതത്തിലുള്ള തെയ്യപുറപ്പാട. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വിവിധ നിറങ്ങളാണ് മുഖമെഴുത്തിന് ഉപയോഗിക്കുന്നത്. ചായില്യം, കരിമഷി, അരിപ്പൊടി, മനയോല മുതലായ വര്‍ണ്ണങ്ങളായുമുപയോഗിക്കുന്നു. കൊല്ലത്തിലൊരിക്കലാണ് കാവുകളിലും തറവാട്ുുമുറ്റങ്ങളിലും തെയ്യാട്ടം നടത്തു ന്നത്. കുറേ കാലങ്ങള്‍ക്ക് ശേഷമാണ് നടത്തുന്നതെങ്കില്‍ ഇതിനെ പെരുംകളി യാട്ടം എന്നും പറയുന്നു. വൈദേശികമതങ്ങള്‍ കേരളത്തില്‍ ചുവടുറപ്പിച്ച കാലത്ത് ആ മതത്തിന്റെ ആശയാദര്‍ശനന്മകളുടെ അംശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളീയ ജനത സന്നദ്ധ മായിരുന്നു. അതുപോലെ ഇസ്ലാംമതവിശ്വാസികളും അവരുടെ വിശ്വാസാദര്‍ശങ്ങ ളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. അതിനാല്‍തന്നെ ഹൈന്ദവവിശ്വാസങ്ങ ളില്‍ ഇസ്ലാമിനും ഇസ്ലാമികവിശ്വാസത്തില്‍ ഹൈന്ദവര്‍ക്കും ഗ്രവേശനം ലഭിച്ചു. ഉത്തരകേരളത്തിലെ തെയ്യങ്ങളില്‍ ഇത്തരം വിശ്വാസ വൈവിധ്യങ്ങള്‍ പ്രകടമാണ്, മാപ്പിളത്തെയുങ്ങള്‍ കാവുകളിലും ക്ഷ്രേതങ്ങളിലും കെട്ടിയാടുന്നു. തെയ്യ ങ്ങള്‍ക്ക് കാണിക്ക വയ്ക്കാനും അതിനെ പ്രതിഷഠിക്കാനും മുസ്ലീങ്ങള്‍ തയ്യാറായി ട്ടുണ്ട്. മുസ്ലീംദിവ്യന്‍മാര്‍ മൂര്‍ത്തികളായി മാപ്പിളത്തെയ്യങ്ങളായി കെട്ടിയാടാറുണ്ട്. ബ്രാഹ്മണന്‍, തിയ്യന്‍, നായര്‍, പട്ടര്‍, പൊതുവാള്‍ തുടങ്ങിയ വിഭാഗക്കാരില്‍ പരേ താരാധന, വീരാരാധന, പൂര്‍വികാരാധന എന്നിങ്ങനെ നിലനില്‍ക്കുന്നു. ഇതില്‍ മുസ്ലീങ്ങളെയും ഹിന്ദുക്കള്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് മാപ്പിളത്തെയ്യങ്ങള്‍ രൂപം കൊള്ളുന്നത്. ഉത്തരകേരളത്തില്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ ആലി 48 ത്തെയ്യവും തലയില്‍ തട്ടമിട്ട ഉമ്മത്തെയ്യവും പാരസ്പര്യത്തിന്റെ നല്ല ഉദാഹരണ ങ്ങളാണ് (മുഹമ്മദ് അഹമ്മദ്, 2015: 105). 1.4.6 തിറ കാവുകളില്‍ അരങ്ങേറുന്ന അനുഷ്ഠാനങ്ങളിലൊന്നാണ് തിറ. മലയന്‍, മുന്നൂറ്റാന്‍, പെരുവണ്ണാന്‍ തുടങ്ങി താഴ്ന്ന ജാതിക്കാരാണ് തിറയ്ക്ക് കോലങ്ങള്‍ കെട്ടുന്നത്. ഉര്‍വരദേവതയായ ഒരു ഭഗവതി മാത്രമാണ് തിറയിലുള്ളത്. വേഷവി ധാനത്തില്‍ വര്‍ണ്ണപ്പൊലിമയോ ആര്‍ഭാടമോ ഇല്ല എന്നത് തിറയെ തെയ്യത്തില്‍ നിന്ന് വൃത്യസ്തമാക്കുന്നു. ആദ്യാവസാനംവരെ നൃത്തപ്രാധാന്യമുള്ള ചുവടുവ യ്പ്പുകളാണ് തിറയില്‍ കാണുന്നത്. ഇതിന്റെ എടുത്തുപറയാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണ് ചാന്തുകോലം (അനില്‍, 2004: 59). 1.4.6.1 തിറയാടും കേരളത്തില്‍ തെക്കന്‍മലബാറിലെ കാവുകളിലും തറവാട്ടു സ്ഥാനങ്ങ ളിലും വര്‍ഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാനകലാരുപമാണ് തിറയാട്ടം. തിറയാട്ടത്തിന്റെ ്രാരംഭകാലത്തെപ്പറ്റി തെളിവുകള്‍ ലഭ്യമല്ല. തോറ്റങ്ങളും അഞ്ച ടികളും വിശകലനംചെയ്താല്‍ പുരാതന ജനതയെപ്പറ്റിയും രാജാക്കന്‍മാരെപ്പ റിയും പരാമര്‍ശങ്ങള്‍ കാണുന്നു. ഇതിലെ ഗിീതങ്ങളെല്ലാം വാമൊഴിയായി പകര്‍ന്നു വന്നിട്ടുള്ളതാണ്. ഇവിടെ നിലനിന്നിരുന്ന പുരാതന ഗോത്ര സംസ്കാര ത്തിന്റെ ഭാഗമായുള്ള അനുഷ്ഠാനക്രമങ്ങള്‍ തിറയാട്ടത്തിലും കാവാചാരങ്ങളിലും ഇന്നും ദൃശ്യമാണ്. ദാരികാവധമാണ് തിറയുടെ ഇതിവൃത്തം തിറയാട്ടത്തിലെ പ്രധാന കോലങ്ങള്‍ക്കെല്ലാം പുരാവൃത്തങ്ങളുണ്ട്. പ്രധാ നകോലമായ ഭഗവതി-ദാരികാവധം ഇതിവൃത്തമാക്കിയാണ് ഇത് കെട്ടിയാടുന്നത്. ഗോത്രകലയായ തിറയാട്ടത്തില്‍ അനുഷ്ഠാനങ്ങള്‍ക്ക് വലിയ ധര്‍മ്മമാണ് ഉള്ളത്. ഇരുന്നുപുറപ്പാട, കാവില്‍ കയറല്‍, പൂവും നീരും, കൈയ്യിഷ്ഠമെടുക്കല്‍, വില്ലികളെ കൊട്ടല്‍, വെട്ടുവെളിച്ചപ്പാട്, ഉനണാശാരം, ഉനണ്‍തടു, കാവുണര്‍ത്തല്‍, ഓടകുഴിയ്ക്കല്‍, തിരുനെറ്റിപതിക്കല്‍, എഴുന്നളളത്ത്, കലശാട്ടം, ഗുരുതിതര്‍പ്പ ണം, ചാന്താട്ടം, കൊടികുട്ടല്‍ എന്നിവ കാവുകളിലെ ഗ്രധാന അനുഷ്ഠാനങ്ങളാ ണ്. 49 ദേവര്രീതിക്കായി കോലംകെട്ടിയാടുന്ന വര്‍ണ്ണാഭവും ചടുലതാളവും ചേര്‍ന്ന ഭക്തിനിര്‍ഭരമായ ഗോത്രകലാരുപമാണ് തിറയാട്ടം. നൃത്തം, അഭിനയം, ഗീതം, വാദ്യഘോഷങ്ങൾ, മെയ്യെഴുത്ത്, മുഖമെഴുത്ത്, ആയോധനകല തുടങ്ങി അനുഷ്ഠാനങ്ങളെ സമഞ്ജസമായി ഒന്നിക്കുന്ന ചടുലമായ കലയാണ് ഇത്. സ്ഥായിയായ ആചാരാനുഷ്ഠാനങ്ങളും കലാരുപങ്ങളും വേഷങ്ങളും ഈ അനു ഷ്ഠാനകലയെ മറ്റു കലകളില്‍നിന്ന് വേറിട്ടതാക്കുന്നു. കാവുമുറ്റങ്ങള്‍ ചെണ്ട മേളത്തിന്റെയും ചൂട്ടുവെട്ടത്തിന്റെയും പിന്‍ബലത്തോടെ നടത്തിപ്പോരുന്നു. ഗ്രാചീന കാലത്തിന്റെ സാമൂഹിക ജീവിതത്തെ ഗ്രതിഫലിപ്പിക്കുന്ന വേഷവിധാന ങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് ഇതിലുള്ളത്. തെയ്യം മലബാറിന്റെയും പട യണി തിരുവിതാംകുറിന്റെയും തുളുനാട്ടിലെ “കോള” മുതലായ അനുഷ്ഠാന കലാ രുപങ്ങളോട് ചില സാദൃശ്യങ്ങള്‍ തിറയാട്ടത്തില്‍ കാണുന്നു. വള്ളുവനാട് പ്രദേ ശങ്ങളില്‍ കണ്ടു വരുന്ന പുതനും തിറയും എന്ന കലാരൂപത്തിന് തിറയാട്ടവുമായി ബന്ധമില്ല. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തിറയാട്ടം നാളുകള്‍. ആര്യാധിനിവേ ശത്തിനുശേഷം ഉണ്ടായ ആര്യദ്രാവിഡസംസ്കാരസങ്കലനം തിറയാട്ടത്തിലും കാവാചാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. വൃക്ഷാരാധന, സര്‍പ്പാരാധന, വീരാരാ ധന, പ്രകൃത്യാരാധന, മലദൈവങ്ങള്‍, പ്രാദേശികദൈവസങ്കലല്‍്പങ്ങള്‍ ഇത്യാദി പ്രാചീന ആചാരങ്ങള്‍ കാവുകളിലും തിറയാട്ടത്തിലും കാണുന്നു. അടിയാളരുടെ സ്വത്വബോധത്തെ കത്തിച്ചുനിര്‍ത്തുവാനും ആത്മാവിഷ്കാരവും സാമുഹ്യവിമര്‍ശ നവും തൊടുത്തുവിടാനുള്ള വേദിയായി തിറയാട്ടം അരങ്ങേറുന്ന കാവുകള്‍ നില കൊണ്ടു. പണ്ട് പനരോഹിത്യവും ജാതിവ്യവസ്ഥയും കൊടികുത്തിവാഴുന്ന കാല മായിരുന്നപ്പോള്‍ പോലും ഈ വിരല്‍ ചൂണ്ടല്‍ സാധ്യമായിരുന്നു. പെരുമണ്ണാന്‍ സമൂദായക്കാര്‍ക്കാണ് തിറകെട്ടിനുള്ള അവകാശം കാലങ്ങളായി സിദ്ധിച്ചത്. ഈ കലാരൂപം അവതരിപ്പിക്കുന്നത് പുരുഷന്‍മാരാണ്. വെള്ളാട്ട, തിറ, ചാന്ത്തിറ ഇങ്ങനെ മുന്നായി തിരിക്കുന്നു. പകലില്‍ വെള്ളാട്ടും രാത്രിയില്‍ തിറ ക്കോലങ്ങളും നൃത്തംവെയ്ക്കുന്നു. മൂര്‍ത്തികളുടെ ബാല്യത്തിന് വെള്ളാട്ടും തിറ യനവ്ൃവനത്തെയും ചാന്ത്തിറ വാര്‍ദ്ധക്യത്തെയും സൂചിപ്പിക്കുന്നു. പുരാവൃത്തങ്ങ ളില്‍ പ്രതിപാദിച്ചിട്ടുളള ദേവതകള്‍ക്കും ്രാദേശികദേവതകള്‍ക്കും തിറ കെട്ടാറു ണ്ട്. വെള്ളാട്ടിന്റെ ചമയങ്ങള്‍ ലളിതമാണ്. രണ്ട് കൈയ്യിലും കൊളുത്തിയ ചുട്ടു 50 കളുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തംചവിട്ടുകയും കളരിപ്പയറ്റിലെ മുറകള്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ് ചൂട്ടുകളി. തിറയാട്ടത്തിന് കെട്ടിയാട്ടക്കാര്‍, ചമ യക്കാര്‍, വാദ്യക്കാര്‍, കോമരങ്ങള്‍, അനുഷ്ഠാനവിദ്വാന്‍മാര്‍, സഹായികള്‍ അട ങ്ങിയ തിറയാട്ട സമിതികളുമുണ്ട്. ഭദ്രകാളി, നീലഭട്ടാരി, നാഗക്കാളി, തീചാമു ണ്ഡി തുടങ്ങി ദേവീഭാവങ്ങളും കരുമകന്‍, കരിയാത്തൻ, കരിവില്ലി, തലശില വന്‍,പുലവന്‍, കണ്ഠാകര്‍ണ്ണന്‍, ഭൈരവന്‍, മുണ്ഡ്യന്‍, വീരഭദ്രന്‍, കുട്ടിച്ചാത്തന്‍ തുടങ്ങി ദേവഭാവങ്ങളും ഗുരുമൂര്‍ത്തി, മുത്തപ്പന്‍, ചെട്ടിമുര്‍ത്തി, പെരുമണ്ണാന്‍ മൂര്‍ത്തി, ശിവമൂര്‍ത്തി, ശീമൂര്‍ത്തി, ധര്‍മ്മദൈവം തുടങ്ങി കുടിയിരുത്തിയ മൂര്‍ത്തി ക്കോലങ്ങളും തിറയാട്ടത്തിലുണ്ട്. കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെയുള്ള പ്രദേശങ്ങളില്‍ അമ്മദൈവങ്ങളുടെ സ്വാധീനം പരിശോധിക്കുമ്പോള്‍ തീരദേശങ്ങ ളില്‍ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന തൊഴിലുകളും വിശ്വാസസങ്കല്പങ്ങളും കാണാന്‍ കഴിയും. അമ്മദൈവങ്ങള്‍ അവരുടെ ജീവിത ചാക്രികത്തെ ചലിപ്പിക്കു ന്നത് എങ്ങനെയെന്നുളളത് വളരെ ്രസക്തിയുള്ളതാണ്. കാരണം കടല്‍ സമ്പ ത്തിന്റെ കലവറയാണ് (ശശിധരന്‍, 2004; 29). 5 മുക്കുവസമുദായം കേരളത്തില്‍ മുക്കുവസമുദായം പൂര്‍വകാലം മുതലേ കേരളത്തില്‍ ജീവിച്ചി രുന്നവരാണോ ഇതരദേശങ്ങളില്‍നിന്ന് കുടിയേറിയവരാണോ എന്ന വിഷയത്തില്‍ ഒരേ അഭിപ്രായമല്ല ഉള്ളത്. കേരളത്തിലെ ആദിമസമുദായമാണ് മുക്കുവര്‍ എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കേരളോല്പത്തിപോലുളള ഗ്രന്ഥങ്ങളില്‍ മുക്കുവന്‍ ഉണ്ടായിരുന്നു എന്നതിന്റെ ചില പ്രസ്താവനകള്‍ കാണുന്നു. സ്കന്ദ പുരാണത്തിലെ പരാമര്‍ശത്തില്‍ ബ്രാഹ്മണര്‍ വരുന്നതിനുമുന്‍പ് ഈ സമുദായ ക്കാര്‍ ഇവിടെ ഉണ്ടെന്നുളള സുചനയാണ് പരശുരാമന്‍ മുക്കുവരെ ബ്രാഹ്മണരാ ക്കിയെന്ന പരാമര്‍ശം. ്രദേശവാസികളില്‍ കുറച്ചുപേര്‍ക്ക് “യജ്ഞോപവീതം' (പു ണൂല്‍) അണിയിച്ച് ബ്രാഹ്മണ്യം നല്‍കിയെന്ന കഥ മഹാരാഷ്ട്രയില്‍ പ്രചാരത്തി ലുണ്ട്. മലയരയന്‍, കാണിക്കാര്‍, കരിമ്പാലര്‍ മുതലായ പൂര്‍വനിവാസികള്‍ക്കിട യിലെ നാടോടിക്കഥകളില്‍ മുക്കുവ വിഭാഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഒരമ്മയുടെ രണ്ട് മക്കളില്‍ ചേട്ടത്തി മക്കള്‍ “തേന്‍തിരിതേടി” മാംസം കഴിച്ചു 51 കൊണ്ട് മലരാജാക്കന്‍മാരായി (മലയരയന്‍മാരായ്) ജീവിച്ചുവെന്നും അനുജത്തി മക്കള്‍ കടല്‍ത്തീരംനോക്കി മീന്‍ തേടി കടലോരത്ത് കൂരകള്‍ കെട്ടി കടലരയന്‍മാ രായി മീന്‍ ഭക്ഷിച്ച് കഴിഞ്ഞുവെന്നും കണ്ണൂര്‍ ജില്ലയിലെ കരിമ്പാലര്‍ക്കിടയില്‍ ഒരു വിശ്വാസം നിലവിലുണ്ട്. മുക്കുവരുടെ ആരാധനാമൂര്‍ത്തിയായ ചീരുംബയെ കരി മ്പാലര്‍ക്കിടയിലെ ചില കേന്ദ്രങ്ങളില്‍ ആരാധിക്കുന്നു. ഇത് അവര്‍ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഒരു പിതാവിന്റെ നാല് പുത്രന്മാരില്‍ ഒരുവന്‍ കാട്ടില്‍ തേനെടുത്ത് ഉപജീവനം നടത്തുകയും രണ്ടാമന്‍ കടലില്‍നിന്ന് മീന്‍പിടി ക്കാനും മൂന്നാമന്‍ കലമുണ്ടാക്കി വിറ്റ ജീവിക്കാനും, നാലാമന്‍ നാട്ടുകാര്യം നട ത്തുവാനും തുടങ്ങിയെന്നും അവരുടെ പിന്‍ഗാമികള്‍ ക്രമത്തില്‍ കാട്ടരയന്‍ (മലയ രയന്‍), കടലരയൻന്‍, ഓട്ടരയന്‍, നാട്ടരയന്‍ എന്നിവരായി എന്നും വ്യക്തമാക്കുന്ന നാടോടി വിശ്വാസം പ്രചാരത്തിലുണ്ട്. കേരളത്തിലെ കുടിയേറ്റക്കാരാണ് മുക്കുവര്‍ എന്ന അഭിപ്രായവും നില നില്‍ക്കുന്നു. ഈഴവരെപ്പോലെ ദേശാന്തരാഗമനം വഴി വന്നുചേര്‍ന്നവരാണ് മുക്കുവര്‍ എന്ന് “ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കടലോരവാസികള്‍ക്കും മോഹന്‍ജദാരോയിലെ ‘മീന്‍വര്‍' ക്കും സാമൃതകളുണ്ടെന്ന് മോഹന്‍ജദാരോ സംസ്കാരത്തെക്കുറിച്ച് ഗവേഷണം ചെയ്ത റവ: ഫ. ഹീരാസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ കടലോരമേഖല യില്‍ പ്രാചീനകാലത്തുതന്നെ മത്സ്ൃയബന്ധനവുമായി ബന്ധമുള്ള ജാതി സമൂഹ ങ്ങള്‍ വസിച്ചിരുന്നു. കേരളത്തിലെ പ്രാചീനമനുഷ്യരുടെ ഗോത്രാചാരങ്ങള്‍, വിശ്വാസങ്ങള്‍, ആരാധനാക്രമങ്ങള്‍ മുതലായവയെല്ലാം പിന്‍പറ്റുന്ന മുക്കുവര്‍ക്ക് കേരളതീരപ്രദേശങ്ങളില്‍ പുരാതനകാലം മുതലെയുള്ള കൃത്യമായ സംസ്കാര പാരമ്പര്യമുണ്ട്. വിവിധ ദേശങ്ങളില്‍നിന്നും കുടിയേറിയവരില്‍ സ്വഭാവപ്പൊരുത്ത മുള്ള ജനങ്ങള്‍ കേരളസംസ്കാരവുമായി ലയിച്ചുചേര്‍ന്നിരിക്കാനാണ് സാധ്യത (പത്മനാഭന്‍, 2016: 41). മുസ്ലിംസമുദായത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ മുക്കുവരുടെ ശ്രീകു രുംബക്കാവുകളില്‍ നേര്‍ച്ചകളും ‘മലൂദ് കര്‍മ്മങ്ങളും ചെയ്യുന്ന പതിവ് ഇന്നും നിലനില്‍ക്കുന്നു. ഉത്തരകേരളത്തിലെ ധര്‍മ്മടം, മുഴുപ്പിലങ്ങാട്, എട്ടിക്കുളം, വലി യപറമ്പ, പടന്ന കടപ്പുറം തുടങ്ങിയ മേഖലകളില്‍ തിയ്യസമുദായത്തില്‍പ്പെടുന്നവര്‍ 52 മുക്കുവരായിട്ടുണ്ട. തീരദേശത്ത് താമസിക്കുന്നതിനാലാണ് ഇവര്‍ മത്സ്യബന്ധന ത്തില്‍ ഏര്‍പ്പെടുന്നത്. പുലയവിഭാഗത്തില്‍പെടുന്നവരും മീന്‍പിടുത്തം മുഖ്യതൊ ഴിലായി സ്വീകരിച്ചിട്ടുണ്ട. എന്നാല്‍ മത്സൃദനര്‍ലഭ്യം നേരിടുമ്പോള്‍ കൃഷിപ്പണി, കച്ചവടം തുടങ്ങിയ സാധാരണ ജോലിയും, ഇവര്‍ ചെയ്യുന്നുണ്ട്. ഉത്തരകേരള ത്തിലെ മുക്കുവവിഭാഗത്തില്‍പ്പെടുന്നവര്‍ മത്സ്യബന്ധനം ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇതരതൊഴിലുകളില്‍ ഏര്‍പ്പെടാറില്ല. അന്നദാതാവായ കടലമ്മ രക്ഷിക്കും എന്ന വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ് ഈ വിഭാഗം. മുക്കുവകേന്ദ്രങ്ങളിലെല്ലാം പല വിധത്തിലുള്ള പുരാവൃത്തങ്ങളും ഗ്രചാര ത്തിലുണ്ട്. അനുഷ്ഠാനങ്ങളിലും ഉത്സവാഘോഷങ്ങളിലും പാടാറുള്ള ഗാനങ്ങ ളില്‍ പരാമര്‍ശിക്കുന്നത് കൂടാതെ ഓരോ ദേശത്തേയും മനുഷ്യരുടെ വാമൊഴി യായി പ്രചരിപ്പിക്കപ്പെടുന്ന പുരാവൃത്തങ്ങളും ഉണ്ട. പല ജനവിഭാഗങ്ങളിലും കണ്ടുവരുന്നത് പോലെ മുക്കുവരുടെ പാട്ടുകളിലും മിത്തുകളുടെ ഭാഗമായ “വീരാ പദാനഗാനങ്ങള്‍' കണ്ടു വരുന്നു. കേരളത്തിന്റെ കടലോരമേഖലകളില്‍ സമുദ്രോ ല്പന്നങ്ങളെ ആശ്രയിച്ച് ഒരുപാടു മനുഷ്യര്‍ പണ്ടു മുതലേ ജിവിച്ചിരുന്നെന്ന് “നറ്റിണൈ', “പതിറ്റുപത്ത്, “അകനാനൂറ് “ചിലപ്പതികാരം” മുതലായ സംഘകൃതി കളില്‍ പരാമര്‍ശമുണ്ട്. അരയന്‍, വാലന്‍, നുളയന്‍, മരക്കാന്‍, മുക്കുവന്‍, മുക യന്‍, ബോബി മുകയന്‍, മുകവീരന്‍, പരതര്‍, അരയവാത്തി തുടങ്ങി പല നാമങ്ങ ളില്‍ അവര്‍ അറിയപ്പെട്ടിരുന്നു. ജീവിതസാഹചര്യങ്ങളും പ്രാദേശികവേര്‍തിരിവു കളും അടിസ്ഥാനമാക്കിയാണ് ഈ പേരുകള്‍ ലഭിച്ചത്. കൊച്ചിയില്‍ മത്സ്യബന്ധനവുമായി ജീവിക്കുന്നവരെ മുക്കുവന്‍, മരക്കാന്‍, വാലന്‍, അരയന്‍/ കടലരയന്‍ തുടങ്ങിയ നാല്‍ വിഭാഗങ്ങളായി (അനന്തക്യൃ ഷണയ്യര്‍) തരം തിരിച്ചിരിക്കുന്നു. ഉത്തരകേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ മുക്കുവരെന്നറിയപ്പെടുന്നവര്‍ക്ക് വളരെ (്പധാന്യമുണ്ട്. പ്രാചീനജനങ്ങളില്‍ ഒരു വിഭാഗം എന്ന നിലയിലും, സാംസ്കാരികവും അനുഷ്ഠാനപരവുമായി വേറിട്ടു നില്‍ക്കുന്നതായും സാമുഹിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 53 15.1] അരയരുടെ കാളി അന്നദാതാവായ അമ്മയാണ് കടല്‍ എന്ന ദൈവബോധമാണ് മുക്കുവരിലു ള്ളത്. അതിനാല്‍ മുക്കുവര്‍ കടലിനെ അമ്മദൈവമായി ആരാധിക്കുന്നു. കടല മമയെ മതപരമായ അനുഷ്ഠാനങ്ങള്‍ ആചരിച്ച് തൃപ്തിപ്പെടുത്തേണ്ടതില്ല. എങ്കിലും കടലമ്മയെ തൊട്ടുവണങ്ങി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മുക്കുവര്‍ കടലിലേ യ്ക്ക് പോകുന്നത്. ഭഗവതിയാരാധന മുക്കുവവിഭാഗങ്ങളുടെ എല്ലാ കേന്ദ്രങ്ങ ളിലും ഉണ്ട്. മത്സ്യബന്ധനം (പധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച തീരദേശ ങ്ങളില്‍ വസിക്കുന്ന മുക്കുവര്‍ അമ്മദൈവമായി ആരാധിക്കുന്നത് കാളിയെയാണ്. ആരാധനയ്ക്കായി കടലോരങ്ങളില്‍ ഭഗ്കാളീക്ഷേത്രങ്ങളുണ്ട്. വംശപരവും സാമുദായികവും ഘടനാപരവുമായ ഒട്ടേറെ വൃത്യസ്തകളുള്ളവരാണ് മുക്കുവസ മുദായം. ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി ചീരുംബയാണ്. നാല്‍ ദേവതാകുൂട്ട ങ്ങള്‍ എന്ന നിലയില്‍ ചീരുംബ നാലുപേര്‍ എന്നു വിളിക്കുന്നു. ഐതിഹ്യങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ചീരുംബ മുക്കുവരുടെ കാളീസങ്കല്പത്തിലുള്ള ്രാര്‍ത്ഥനാദൈവം തന്നെയാണ്. ശ്രീകുരുംമ്പയെപ്പോലുള്ള കാളീസങ്കല്പമാണ് കടലോരസമുദായങ്ങള്‍ക്കിടയില്‍ കുടിയിരുത്തിയിട്ടുളളതും വിശ്വസിിച്ചാരാധിച്ചു പോരുന്നതും. ചീരുംബയെ വിവിധ സങ്കല്പങ്ങളിലൂന്നിയാണ് മുക്കുവര്‍ ആരാധി ക്കുന്നത്. മുക്കുവരുടെ ചില ചീരുംബസ്ഥാനങ്ങളില്‍ സാധാരണപ്രചാരത്തിലുള്ള കാളീസങ്കല്പത്തില്‍ നിന്നും വ്യത്യസ്തമായ പുരാവൃത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന “ചിലമ്പുവാണിഭം” കൂടി പാടുന്നുണ്ട്. ഇതിലെ മരക്കലപ്പാട്ടിലും ദാരികവധ ത്തിലും സുചിതമാകുന്ന ചീരുംബയുടെ പുരാവൃത്തം ഒന്നല്ല എന്ന് കാണുന്നു. ബംഗാളിലെ ശീതളാദേവി ശീതളാഷ്ടകമെന്ന കൃതിയിലൂടെയും മറ്റും കേരള ത്തില്‍ അറിയപ്പെട്ടിട്ടുണ്ട. എന്നാല്‍ കേരളത്തില്‍ വസൂരിനിര്‍മ്മാര്‍ജ്ജനത്തിനായി പുജിക്കപ്പെടുന്നത്, കൊടുങ്ങല്ലൂര്‍ ശ്രീ ഭദ്രകാളിയും തുല്യസങ്കല്പത്തിലുള്ള ശ്രീകുരുംമ്പ, ചീരുമ്പ തുടങ്ങിയ മാതൃദേവതകളാണ്. മുക്കുവക്കുടികളില്‍ മരണാ നന്തരചടങ്ങുകളില്‍പ്പോലും കാളീസംബന്ധമായ വിശ്വാസ്രമാണങ്ങള്‍ കണ്ടുവ രുന്നുണ്ട. മുക്കുവരുടെ സ്ഥാനകം പാടുന്ന ദാരികാവധത്തില്‍ മണിയും പൂജാപാ ത്രവും കൈവശപ്പെടുത്താനും വേദസൂക്തങ്ങള്‍ സ്വായത്തമാക്കാനും കാളി വേഷ 54 ഗ്രച്ഛന്നയായി പോകുന്നു എന്ന് പ്രതിപാദിക്കുന്നുണ്ട്. ഇത് കാളിയമ്മയും മുക്കു വരും തമ്മിലുള്ള ബന്ധത്തെ ശബ്ദസാന്നിദ്ധ്യം കൊണ്ട് ഉറപ്പിക്കുന്നു. വ്യക്തമായ സമുദായഘടനയും വംശീയമായ വേര്‍തിരിവുമുള്ള ജനവിഭാഗ മാണ് മുക്കുവര്‍. സ്ഥാനങ്ങളിലെ ആചാരക്കാര്‍ക്ക് സാമുദായികമായും സാമൂഹി കമായും പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നതുകൊണ്ട് മൊത്തം ജീവിത്രകമങ്ങള്‍ തന്നെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുനിന്നിരുന്നു. മുക്കുവരുടെ പ്രധാന ആരാധനാമൂര്‍ത്തി ചീരുംബയാണ്. മുത്തഭഗവതി, ഇളയഭഗവതി, ദണ്ഠന്‍, കണ്ഠാകര്‍ണ്ണന്‍ എന്നീ നാലു ദേവതകളുടെ സമുച്ചയമെന്ന നിലയില്‍ ചീരുംബ നാല്‍വര്‍ എന്ന് വ്യവഹരിക്കാറുണ്ട്. ശ്രീകുരുംബയുടെ രുപഭേദമുള്ള പദമായാണ് ചീരുംബയും, ചീര്‍മ്മയും പൊതുവെ അറിയപ്പെടുന്നത്. മുക്കുവര്‍ ആരാധിക്കുന്ന ചീരുംബ കാളീസങ്കല്പത്തിലുളള ആരാധനാമൂര്‍ത്തിയാണെന്ന് പുരാവൃത്തങ്ങളുടെ വ്യവച്ഛേദപഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പുരാവൃത്തങ്ങള്‍ക്ക് അത് രൂപപ്പെടുന്ന ജനസമൂഹങ്ങളുടെ സംസ്കാരവു മായി ബന്ധമുണ്ട്. അസുരവധവുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങള്‍ക്ക് വൈവിധ്യം കാണാം. അസുരന്റെ ശല്യം സഹിക്കവയ്യാതെ എതിരിടാനായി ആറ് മടമങ്കമാരെ സൃഷ്ടിക്കുന്നതായി പ്രഖ്യാതപുരാവൃത്തങ്ങളിലും മുക്കുവരുടെ ഇട യില്‍ പ്രചാരത്തിലുള്ള ദാരികാവധത്തിലും പറയുന്നുണ്ട്. പ്രഖ്യാതപുരാവൃത്ത ത്തില്‍ അവരെല്ലാം കൈലാസപര്‍വതത്തിന് സമീപത്തുള്ള വള്ളിക്കുടിലില്‍ ഓടി ക്കളിക്കുന്നതായാണ് പരാമര്‍ശം. മുക്കുവരുടെ സ്ഥാനത്തില്‍ പാടുന്ന ദാരികാവധ ത്തില്‍ തടവിലാക്കുന്ന മടമങ്കമാരെ പരമേശ്വരന്റെ ആഗ്രഹമനുസരിച്ച് കാളി മോചിപ്പിക്കുന്നതാണ് വര്‍ണ്ിക്കുന്നത്. അപരിഷ്കൃതരായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആരാധനാനു ഷ്ഠാന സങ്കല്പങ്ങള്‍ ദൈനംദിന ജീവിതവുമായി ഇഴച്ചേര്‍ന്നിരിക്കുന്നു. പാരമ്പ രൃമായി കൈമാറിയ രീതികളുമാണവ. ഇതര ജനവിഭാഗവുമായുള്ള സഹവര്‍ത്തിത്ത്വം കൊണ്ട് അവര്‍ക്കിടയിലുള്ള പുരാവൃത്തങ്ങളെ സ്വീകരിക്കാറുമു ണ്ട്. അമ്മദൈവം, രോഗദേവത, ഉര്‍വരദേവത, കണ്ണകി എന്നിങ്ങനെ വൃതൃസ്ത തലങ്ങളില്‍ കാളിയെ പ്രതിഷധഠിക്കുന്നുണ്ട. കടല്‍ മുക്കുവര്‍ക്ക് അന്നദാതാവായ അമ്മയാണ്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുമ്പോള്‍ കാളിയെ അമ്മയെന്ന് 55 അഭിസംബോധന ചെയ്യുന്നു. വസൂരി, കോളറപോലുള്ള സാംക്രമികരോഗങ്ങളെ ബന്ധപ്പെടുത്തി പ്രാചീനകാലംമുതല്‍ കാളീസങ്കലപത്തിലുള്ള ദേവതകളെ ആരാ ധിച്ചുപോന്നിരുന്നു. സാംക്രമികരോഗങ്ങളാല്‍ വലയുമ്പോള്‍ കാളീസങ്കല്പങ്ങ ളിലെ ദേവതകളായ, മാരിയമ്മ, സുഖജമ്മ, ശീതളമ്മ, പോളമ്മ, ദുര്‍ഗ്ഗമ്മ, പൈതല മ്മ, ഭുതലമ്മ എന്നീ ദേവതകളെ ആരാധിച്ച് ശാന്തി കണ്ടെത്തുന്നു. കേരളം ഉണ്ടായി എന്ന് പറയപ്പെടുന്ന കാലത്തോളം പുരാതനമായി അമ്മ ദൈവത്തെ ഇതരസമുദായക്കാര്‍ സ്വീകരിച്ചത് ആദിമനുഷ്ൃരില്‍നിന്നാണ് എന്ന തിന്റെ നേര്‍സാക്ഷ്യമാണ് കടമ്മനിട്ടക്കാവിലെ കുറവനായ രാളി. അതിപ്രാചീ നകാലംമുതലേ അമ്മദൈവത്തെ ആരാധിക്കുന്നവര്‍ മാത്രമേ കേരളീയ ഗ്രാമങ്ങ ളില്‍ ജീവിച്ചിരുന്നുളളൂ. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും വന്നുചേര്‍ന്നവരിലൂടെ നിര്‍മ്മിക്കപ്പെട്ടതാണ്. വിഗ്രഹം പ്രതിഷ്ഠിച്ച കാവുകളുടെ ഭൂരിഭാഗം കഥയിലും ഒരു ചെറുമി പ്രത്യക്ഷപ്പെടുന്നുണ്ട്. പത്മനാഭസ്വാമി ചെറുമിയുടെ മുമ്പിലാണ് ്രതൃക്ഷപ്പെടുന്നത്. മുക്കുവര്‍ അവരുടെ തൊഴില്‍ വിജയത്തിന്റെ ്രതീകമായി കാണുന്നത് ചീരുംബ നാല്‍വരില്‍ ഒരു ദേവതയായ ദണ്ഡദേവനെയാണ്. ദണ്ഡന്റെ അനുഗ്രഹ മുണ്ടെങ്കില്‍ തൊഴിലില്‍ പുരോഗതിയും കടലില്‍ “ചാകരയും ഉണ്ടാകുമെന്ന് വിശ്വ സിക്കുന്നു. വടക്കന്‍മലബാറിലെ തീര്രദേശങ്ങളില്‍ അരയന്‍മാര്‍ക്കിടയില്‍ ഉര്‍വ രതാനുഷ്ഠാനത്തിന് ദണ്ഡനുകൊടുക്കല്‍ ചടങ്ങ്, ദേവീപ്രീതിക്കായി നടത്തുന്നു. മുക്കുവര്‍ക്കിടയില്‍ കടപ്പുറത്ത് ബലികര്‍മ്മങ്ങളും നിലനില്‍ക്കുന്നു. ദണ്ഡനുകൊ ടുക്കല്‍ ചടങ്ങും, തെക്കന്‍കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ മാടനു തെങ്ങ് നിവേദി ക്കലും പരസ്പരബന്ധമുണ്ട്. മുക്കുവരുടെ ഉത്സവകേന്ദ്രങ്ങങില്‍ തിടമ്പ് വാണിഭംപോലെ ചിലപ്പതികാരത്തിലെ കണ്ണകിയെ സംബന്ധിച്ച പാട്ടുകള്‍ പാടാ റുണ്ട്. മുക്കുവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗാനശാഖകളില്‍ കണ്ണകീപ രാമര്‍ശം മുന്‍പ് ഉണ്ടായിരുന്നില്ല. മുക്കുവതറവാടുകളില്‍ മലബാറിലെ തെയ്യക്കോ ലങ്ങളായ “ഒന്ന് കുറനാലല്‍്പത്' തെയ്യങ്ങളെ കെട്ടിയാടാറുണ്ട്. ചാമുണ്ഡി സങ്കല്പ ത്തിലുള്ള തെയ്യക്കോലവും ഇവര്‍ക്കിടയില്‍ പതിവുണ്ട്. വൃത്യസ്ത ആരാധനാ ദേവതകള്‍ തമ്മില്‍ സങ്കല്പസാമ്യം ഉത്തരേന്ത്യയിലെ ദേവീസങ്കല്പപുരാവൃത്ത ങ്ങളില്‍ കാണാം. മുക്കുവരുടെ ശ്രീകുരുംബയ്ക്കും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ 56 മൂര്‍ത്തിയ്ക്കും സാമ്യതകള്‍ ഉണ്ട്. ചീരുംബയുടെ സവിശേഷമായ ആചാരങ്ങള്‍ ചീരുംബ പുരാവ്ൃയത്തവുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1.5.2 ചീരുംബപുരാവൃത്തം ചിലമ്പിന് മണിനാദം ഉണ്ടാക്കാന്‍ രത്നക്കല്ലുകൾ തേടി ദേവലോകത്തു നിന്ന് ഭൂമിയില്‍ വന്ന് നാഗത്താനെ കാണാന്‍ ചീരുംബ ശ്രമിക്കുന്നു. അതിന് ഏഴു കടല്‍ കടക്കേണ്ടതുണ്ട്. “ആറ്റരികെ കടലരികെ' യാത്രചെയ്യുന്ന ദേവിയ്ക്ക് സമു ്രയാത്രയ്ക്ക് വേണ്ടി ഒരു തച്ചന്‍ ‘“ആര്യമരക്കപ്പല്‍” പണികഴിപ്പിച്ചു. കപ്പല്‍ നിര്‍മ്മാ ണത്തിനായ് നൂറ്റിയിരുപത് വയസ്സായ തച്ചനെ ദേവി പതിനാറുകാരനാക്കുന്നു. പതിനാറുവര്‍ഷംകൊണ്ട് തീര്‍ക്കാമെന്ന് പറഞ്ഞ കപ്പല്‍ മൂന്ന് ദിവസംകൊണ്ട് പണിതിര്‍ക്കുകയും ചെയ്തു. ശേഷം ഏഴ് സമുദ്രവും കടന്ന് കാരദേവനെ ചെന്നു കണ്ടു. ഇരേഴുപതിനാല്‍ രത്നകല്ലുകളും കരസ്ഥമാക്കി മടങ്ങുമ്പോള്‍ കപ്പല്‍ അപ കടത്തിലായി. ഈ സമയം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന കൊട്ടികുളത്തെ ശംഖുപാലന്‍ മുക്കുവന്റെ സഹായത്താല്‍ ദേവികള്‍ പിന്നെയും യാത്രതുടര്‍ന്നു. കരയിലടുത്ത ദേവിമാര്‍ വടക്ക് തൃക്കണ്യാവ് കൊടിമരം കയറുന്നു. അവിടെവെച്ച് ശിവന്റെ സൃഷ്ടിയായ “പുതിയ ഭഗവതി'യുമായി പോരാടുന്നു. ഒടുവില്‍ അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നു. കരാര്‍പ്രകാരം ‘ഭണ്ഡാരപ്പൊന്ന്” ചീരുംബക്കും “പടി പ്പൊന്ന് നാട്ട പരദേവതയായ പുതിയ ഭഗവതിക്കെന്നും തീർപ്പാക്കുന്നു. “ആറ്റരികെ കടലരികെ' ചീരുംബയും 'മലയരികെ' പുതിയ ഭഗവതിയും പുറപ്പെട്ടു. തുടര്‍ന്ന് ചീരുംബ മുക്കുവപ്പള്ളിയിലെത്തുകയും “'മുക്കുവപ്പള്ളി'യില്‍നിന്ന് മേലൂര്‍ കോട്ടയിലേക്ക് പുറപ്പെടുന്നതിനിടയില്‍ ദേഹികള്‍ ദാഹമടക്കാനായ് കനകത്തൂര്‍ കൈകോളരുടെ തെങ്ങ് കയറുന്ന “ഇയുനാടന്‍ കണ്ണനെന്ന് തിയ്യനില്‍നിന്ന് ഇള നീര്‍ വാങ്ങിക്കുടിക്കുന്നു.. ഇളനീര്‍ ദാനംചെയ്ത കണ്ണനെ കോപാകുലനായ ജന്മി കഴുകിലേറ്റുന്നു. അതിന്റെ ശാപമെന്നോണം ജന്മിക്കും കുടുംബത്തിനും വസൂരി പിടിപെടുന്നു. ഈയ്യനാടന്‍ കണ്ണന് ദേവിമാര്‍ പുതുജീവന്‍ കൊടുത്ത് “ആയ ത്താന്‍ സ്ഥാനം നല്‍കുന്നു. കഴുവേറ്റി വെട്ടികഷണങ്ങളാക്കിയ മാംസതുണ്ടുകള്‍ കാക്കകൊത്തി വിഴുങ്ങിയതുകൊണ്ട് ഒരു കണ്ട് നഷ്ടമായതിനാല്‍ “ഒറ്റക്കണ്ണന്‍ ആയത്താന്‍' എന്നറിയപ്പെട്ടു. ആയതിനാല്‍ ദേവിയുടെ പ്രതിപുരുഷനാണ് ആയ ത്താന്‍ എന്നാണ് ചീരുംബയെ പുജിക്കുന്ന സമുദായക്കാര്‍ വിശ്വസിക്കുന്നത് (പത്മ നാഭന്‍,. 2016: 75). 57 ഇതില്‍നിന്ന് ചീരുംബയെ ആദ്യം ആരാധിച്ചിരുന്നവര്‍ മുക്കുവരാണെന്ന് മനസ്സിലാക്കാം. മുക്കുവ പള്ളിയില്‍നിന്ന് മേലൂര്‍ കോട്ടയിലേക്കുള്ള യാത്രയുടെ പുരാവൃത്തം ഇതാണ് സൂചിപ്പിക്കുന്നത്. മലബാറിലെ മുക്കുവ തുറകളില്‍ പുതിയ ഭഗവതിയെ ആരാധിക്കാറുണ്ട്. കാസര്‍ഗോട്, കോട്ടിക്കുളം, ബേക്കലം എന്നീ പ്രദേശങ്ങളില്‍ പുതിയ ഭഗവതിയെ ആരാധിക്കുവാനുള്ള തറവാട്ടു സ്ഥാനങ്ങള്‍ ഉണ്ട്. ചീരുംബയൊഴിച്ച് മിക്ക ദേവതകള്‍ക്കും മലബാറില്‍ തെയ്ുക്കോലങ്ങളുണ്ട്. തെക്കന്‍കേരളത്തില്‍ ചില ദേശങ്ങളില്‍ ക്രിസ്തുമതവിശ്വാസികളായ ലാറ്റിന്‍ കത്തോലിക്കരായ മത്സ്യതൊഴിലാളികള്‍ “മുക്കുവര്‍” എന്നാണ് ഇപ്പോഴും അറിയ പ്പെടുന്നത്. കടല്‍ പ്രക്ഷുബ്ധമാകുന്ന അവസ്ഥയിലും കടലില്‍ പോകാന്‍ മിടുക്ക് കാട്ടുന്നവരാണ് അവര്‍. വടക്കുള്ള മുസ്ലീംവിഭാഗത്തില്‍പ്പെട്ടവരുടെ മീന്‍പിടുത്തരീതി പരമ്പരാഗത മത്സ്യബന്ധനക്കാരായ മുക്കുവരുടെ രീതിയുമായി സാമ്യമുണ്ട്. കാഞ്ഞങ്ങാട്, പടന്ന, എടിക്കുളം, മാട്ടുമ്മല്‍, ആയിക്കര, തലശ്ശേരി, മാട്ടുല്‍, മഞ്ചേശ്വരം തുടങ്ങിയ മേഖലകളില്‍ മുസ്ലീം മത്സ്യത്തൊഴിലാളികളുണ്ട്. “പൂയിസ്ലാന്മാര്‍' എന്നായിരുന്നു വടക്കേമലബാറില്‍ മാപ്പിള മത്സ്യതൊഴിലാളികള്‍ അറിയപ്പെട്ടിരുന്നത്. മുക്കുവര്‍ക്കിടയിലെ വിശ്വാസസങ്കല്പങ്ങളില്‍ പലതും മീന്‍പിടുത്തക്കാരായ മാപ്പിളത്തൊഴിലാളികള്‍ക്കിടയിലും ഉണ്ടായിരുന്നു. സാമൂ ഹികമായി പിന്നോക്കാവസ്ഥയിലായിരുന്നു ഇവര്‍. പണ്ടുള്ള അവസ്ഥയില്‍നിന്ന് വളരെ മെച്ചപ്പെട്ട അവസ്ഥയാണ് ഇന്ന് അവര്‍ക്കുള്ളത്. അവരുടെ സാമൂഹിക സാഹചര്യത്തിലുണ്ടായിരുന്ന തരംതാഴ്ത്തലുകള്‍ക്ക് സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പ്രധാന കാരണമായി ട്ടുണ്ട്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ട ട്ടുണ്ട്. പകര്‍ച്ചവ്യാധിപോലുള്ള രോഗങ്ങളെ ബന്ധപ്പെടുത്തി അമ്മദൈവങ്ങളെ ആരാധിക്കുന്ന രീതി ആദികാലംമുതല്‍തന്നെ ഉണ്ടായിരുന്നു. ഉദാഹരണത്തിന് തെക്കേ ഇന്ത്യയില്‍ ‘“സുഖജമ്മ് വസൂരിയുടെയും “‘മാരമ്മ് തൊണ്ടമുഴയുടേയും ദേവതമാരായാണ് ആരാധിക്കപ്പെടുന്നത്. ശീതളാദേവിയെ രോഗകാരിയായും, രോഗം ശമിപ്പിക്കുന്നവള്‍ എന്നും രണ്ടവസ്ഥയില്‍ കണ്ടുപോരുന്നു. എന്നാല്‍ വിവിധ സങ്കല്പങ്ങളില്‍ ഒരു ദേവിയെ തന്നെ ആരാധിച്ചുവരുന്ന വിഭാഗക്കാരും ഉണ്ട്. കോളറയുടെ ദേവിയായി മാരിയമ്മയെ ആരാധിക്കുമ്പോള്‍ത്തന്നെ മറ്റ ദേശ ങ്ങളില്‍ വസൂരിദേവതയായും ആരാധിക്കുന്നു. കര്‍ണാടകത്തില്‍ “ചാമുണ്ഡിയെ 58 മരണദേവതയായി ആരാധിക്കുന്നു. ശീതളമ്മയെ വസൂരിയുമായി ബന്ധപ്പെടുത്തി ബംഗാളികള്‍ ആരാധിക്കുന്നു. “ജ്വാരസുര്‌യെ പനിയുടെയും “ഓലബീബി” കോള റയുടെയും ദേവതയായി അവിടങ്ങളിലുളളവര്‍ ആരാധിക്കുന്നു. ഭുവനേശ്വറിലുള്ള ധീബര്‍ മത്സ്യതൊഴിലാളികളായ “ജാലരികശള്‍്” ദേവിമാര്‍ മാരകരോഗങ്ങളില്‍നിന്നും ഗ്രകൃതി ദുരന്തങ്ങളില്‍നിന്നും സംരക്ഷിക്കുമെന്ന് വിശ്വ സിക്കുന്നു. മലബാറിലെ മുക്കുവരും മുകളില്‍ പരാമര്‍ശിച്ച അതേ രോഗകാരണ ദേവതകളായി “പോളമ്മ് ‘“ദുര്‍ഗ്ഗമ്മ് “പൈതലദമ്മ് “ഭുതലമ്മ് എന്നീ ദേവതകളെ ആരാധിക്കുന്നു മുക്കുവരുടെ ചീരുംബസങ്കല്പം തന്നെയാണ് ശീതളമ്മയ്ക്കുള്ളത്. ഇവിടെ രോഗകാരിണിയും രോഗം ശമിപ്പിക്കുന്നവളുമാണ് ചീരുംബ. “ചീരുംബ ഇരുവര്‍” എന്ന സങ്കല്പത്തില്‍ ആരാധിക്കപ്പെടുന്ന ദേവിമാര്‍ വസൂരിയുടെ വിത്ത് വിതയ്ക്കുന്നവരാണ് രോഗം സുഖപ്പെടുത്തുവാന്‍ ‘കണ്ഠാകര്‍ണ്ണന്‍' ജന്മമെടുത്തു. വിഷ്ണുമുര്‍ത്തിയേയും, ഗുളികനേയും ആരാധിക്കുന്ന മുക്കുവ സ്ഥാനങ്ങള്‍ മല ബാറിലെ തീരദേശമേഖലയില്‍ ഉണ്ട്. ഈ അമ്മദൈവങ്ങളെ പ്രതിനിധീകരിക്കുന്ന ആചാരസ്ഥാനക്കാരും ഉണ്ട്. “പൊട്ടന്‍ തെയ്യത്തെ കോട്ടികുളത്തെ തറവാട്ടുകാര്‍ പൂജിക്കുന്നു. “ഒന്ന് കുറ നാല്പത്” തെയുങ്ങളെയും പുജിക്കുന്ന തറവാടുകളും കാണാം .. അനുഷ്ഠാനപരമായ ഗാനശകലങ്ങളാണ് വടക്കന്‍ കേരളത്തിലെ മുക്കുവ വിഭാഗക്കാര്‍ക്കിടയിലുള്ളത്. ഇത് ഭഗവതിപ്പാട്ടുകള്‍ എന്ന പേരില്‍ അറിയ പ്പെടുന്നു. കാളീപുരാവൃത്തം ‘മരക്കല പാട്ടിലും പാടുന്നു. “ചിലമ്പു വാണിഭം” എന്ന പാട്ടും പാടാറുണ്ട്. കാളീചരിതവും, ദാരികാവധവും ഉള്‍ക്കൊള്ളുന്ന ഭഗവതിപ്പാട്ടുകള്‍ തീരദേ ശങ്ങളിലെ മുക്കുവരുടെ ആരാധനാസ്ഥാനങ്ങളില്‍ പാടാറുണ്ട്. മുഖ്യമായും ഈ പാട്ടുകള്‍ പുരോത്സവത്തിനാണ് പാടാറുള്ളത്. മുക്കുവസമുദായത്തിലെ ആചാര പ്പെട്ടവര്‍ മരിച്ചാല്‍ മുന്നുനാള്‍ അവരുടെ വീടുകളിലും, നാല്‍പ്പത്തിയൊന്ന് അടിയ ന്തിരം നടക്കുമ്പോള്‍ ആചാരസ്ഥാനങ്ങളിലും ഭഗവതിപ്പാട്ടുപാടുന്നു. മേൽലോക ത്തുനിന്നും കീഴ്ലോകത്ക്കുള്ള ശ്രീകുരുബയുടെ യാത്രയെ സ്മരിക്കുന്ന പുരാ വൃത്തത്തെ “കീക്കല്‍പ്പാട്ട്' എന്ന് പറയുന്നു. ദേവീസാമീപ്യം ഉണ്ടെന്നു ്രസ്താവി ക്കുന്ന ചടങ്ങാണ് പാട്ടുത്സവം എന്ന് അറിയപ്പെടുന്നത്. “വടക്കുഞ്ചര്‍ കാരണവ 59 ന്മാര്‍” നാല്വര്‍ ഭഗവതിയുടെ മംഗലൃത്തിന് രാശി നോക്കി മുഹുര്‍ത്തം കുറിക്കു ന്നു. കേളീയുത്സവത്തിന് പന്തലിന്റെ പൊന്‍മകളായ കാളിയുടെ കല്യ്യാണോത്സവ ത്തിന് പാലമരംവെട്ടി പന്തല്‍ നിര്‍മ്മിക്കാന്‍ പറയുന്നു. പാലമുറിച്ച് വയലിലെ പുത്തന്‍കാവില്‍ പന്തലൊരുക്കാന്‍ നാലുദിക്കില്‍ എടുകുറ്റി ചിത്രപീഠവും പണികഴിപ്പിച്ചു. പന്തല്‍ശുദ്ധി വരുത്തി ശംഖും പീഠവും പണി കഴിപ്പിച്ചു. പന്തല്‍ ശുദ്ധിവരുത്തി ശംഖും പീഠവും അടുപ്പിച്ചിട്ടു. ശ്രീപരമേശ്വരന്റെ അനുഗ്രഹം വാങ്ങിയ ദേവി സുര്യദേവനോട് രണ്ട് “കന കത്തേര്‍” ആവശ്യപ്പെട്ടു. വേഷഭുഷാദികള്‍ ധരിച്ചു കനകത്തേരില്‍ കയറി കണ്ഠാ കര്‍ണ്ണനും ദണ്ഡനും പരിവാരങ്ങളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു. ഭൂമിയിലുള്ളവര്‍ താലവും കൈവിളക്കും വാദ്യാഘോഷങ്ങളുമായി കാവില്‍ സ്വീകരിച്ചാനയിക്കുന്നു. വലതുവശം കണ്ഠാകര്‍ണ്ണനും, ഇടതുവശം ദണ്ഡനും ചേര്‍ന്ന് കാവിലേക്ക് കടക്കു ന്നു. ശേഷം പരിവാരങ്ങളൊത്ത് നൃത്തം വെയ്ക്കുന്നു (പത്മനാഭന്‍, 2016: 151). 15.3 കണ്ണകി എന്ന ദേവീസങ്കല്പം ഇളങ്കോവടികളുടെ “ചിലപ്പതികാരം” എന്ന മഹാകാവ്യത്തിലെ കണ്ണകി കൊടുങ്ങല്ലൂരമ്മയാണെന്നാണ് വിശ്വാസം. “കാവേരിപുമ്പട്ടണം” ചോളന്മാരുടെ രാജധാനിയായിരുന്നു. അവിടെ “പെരുങ്കുടി’ വൈശ്യകുലത്തില്‍ ‘കണുകി” എന്നൊരു പെണ്‍കുഞ്ഞ് ജനിക്കുന്നു. പിന്നീട അവള്‍ കോവലന്റെ സഹധര്‍മ്മിണി യായി. ഈ ദമ്പതികള്‍ യഥാസുഖം വാഴുന്നകാലം രാജസന്നിധിയില്‍ ‘ഗണിക് വിഭാഗത്തില്‍പ്പെട്ട “മാധവി” എന്നുപേരായ ഒരു സ്ത്രീ നൃത്തത്തിനെത്തി. കോവ ലന്‍ അവളില്‍ ഭ്രമിക്കുകയും അവളോടൊത്ത് ജീവിക്കുകയും ചെയ്യുന്നു (ഗ്രിയ ദര്‍ശന്‍ലാല്‍, 2004: 91). തുടര്‍ന്ന് ധനസ്ഥിതി തകര്‍ന്നപ്പോള്‍ മാധവിയില്‍നിന്ന് പിരിയുന്നു. പതിവ്രതയായ ഭാര്യ കണ്ഠകിയുടെ അടുക്കലേക്ക് തന്നെ മടങ്ങുന്നു. പുകാറില്‍ (കാവേരിപ്പുമ്പട്ടണം) മാനഹാനിയോടെ ജീവിതം സാധ്യമല്ലെന്ന് മനസ്സി ലാക്കിയ അവര്‍ പാണ്ഡൃതലസ്ഥാനമായ മധുരയിലേക്ക് യാത്രയാകുന്നു. യാത്രാ വേളയില്‍ “പത്തിനിക്കടവുള്‍” ആണ് കണ്ണകിയെന്ന് (്പവചിച്ചു. ധനം നശിച്ചുപോയ കോവലന്‍ കണ്ണകിയുടെ ബാക്കിവന്ന സ്വത്തായ രണ്ട് ചിലമ്പുകളില്‍ ഒന്ന് വിറ്റ് വ്യാപാരത്തിനുള്ള പണം കണ്ടെത്താന്‍ തീരുമാനിക്കു ന്നു. ചിലമ്പുമായി പൊന്‍തട്ടാന്റെ അടുക്കല്‍ എത്തിയപ്പോള്‍ കള്ളനായ തട്ടാന്‍ 60 പാണ്ഡ്യമഹാരാജ്ഞിയായ “പെരുതേവി ക്കുവേണ്ടി പണിയാന്‍ നല്‍കിയിരുന്ന ചിലമ്പുകളിലൊരെണ്ണം കളവുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒളിച്ചുവെച്ചിരിക്കുകയാ യിരുന്നു. കോവലനെ തന്ത്രപൂര്‍വം തന്റെ വീട്ടില്‍ ഇരുത്തിയിട്ട് അയാള്‍ കൊട്ടാര ത്തില്‍ ചെന്ന് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ച കളളന്‍ തന്റെ വീട്ടില്‍ ഉണ്ടെന്നും അത് വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നും അവനെ വീട്ടില്‍ തങ്ങാന്‍ അനുവ ദിച്ചാണ് താന്‍ വന്നതെന്നും ബോധിപ്പിക്കുന്നു. പാണ്ഡ്യരാജാവ് സത്യാവസ്ഥ മന സ്റിലാക്കാതെ വിചാരണകൂടാതെ അവനെ വധിക്കാന്‍ കല്‍പ്പിക്കുന്നു. രാജഭടന്മാര്‍ കോവലന്റെ തല വെട്ടിയിട്ട ചിലമ്പ് കൊട്ടാരത്തില്‍ ഏല്‍പ്പിക്കുന്നു. സാത്വികയായ കണ്ഠകി കോവലന് വന്നുചേര്‍ന്ന ആപത്ത് മനസ്സിലാക്കി, കൊലപ്പറമ്പിലേക്ക് ചെല്ലുന്നു. കഴുത്തറ്റ നിലയിലാണ് പ്രിയതമനെ കാണുന്നത്. കണ്ണകി ഇനി സ്വര്‍ഗ്ഗ ത്തില്‍ വെച്ച് കാണാമെന്ന് കോവലനോട് പറയുന്നു. രാജധാനിയിലെത്തിയ കണ്ണകി പാണ്ഡ്യരാജനെ വധിക്കുന്നു. കോപംപൂണ്ട കണ്ുകി ഒരു മാല പറിച്ചെ റിഞ്ഞ് മധുരാപുരിയെ അന്നിക്കിരയാക്കുന്നു. ശേഷം സഹ്യാദ്രിയും കടന്ന് ചെംകു YS എന്ന പര്‍വതത്തിലെത്തിയപ്പോള്‍ സ്വര്‍ഗ്ഗവാസികള്‍ കണ്ണകിയെ ദിവ്യരഥത്തി ലേറ്റി സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകുന്നു. മലങ്കുറവര്‍ അവരുടെ ഭരണാധികാരി ചേരം ചെങ്കുട്ടവനോടും ഇളങ്കോവടികളോടും കാര്യം ബോധിപ്പിക്കുന്നു. ശേഷം കണ്ണകിയില്‍ ദേവീശക്തി മനസ്സിലാക്കി കൊടുങ്ങല്ലൂര്‍ ക്ഷ്േേതം പണി കഴിപ്പിക്കു ന്നു. ഈ കഥ അടിസ്ഥാനമാക്കിയാണ് ഇളങ്കോവടികള്‍ ചിലപ്പതികാരം രചിക്കുന്ന ത്. കണ്ണകിയുടെ തെക്കന്‍ പുരാവൃത്തത്തില്‍ തെക്കന്‍ കൊല്ലത്ത് താമസിച്ചി രുന്ന നാരായണര്‍(മാരായര്‍)ക്കും മാരുതി ദമ്പതികള്‍ക്കും സന്താനങ്ങളില്ലാത്തതി നാല്‍ ശ്രീ മഹാദേവന്‍ തന്റെ പൊന്‍മകളെ (കാളിയെ) വളര്‍ത്തുമകളായി നാരായ ണരെ ഏല്‍പ്പിച്ചു. ചിലമ്പും കൊടുത്ത് കന്നിയെ യാത്രയാക്കി. തെക്കന്‍ കൊല്ലത്തെ നല്ലച്ഛന്‍ അവളെ വളര്‍ത്തി. വടക്കും കൊല്ലത്തെ മാരായര്‍ക്കും മാരുതിക്കും സന്താനഭാഗ്യം ഇല്ലായിരു ന്നതിനാൽ ശ്രീ മഹാദേവന്‍ സ്വ്വര്‍ണ്ണപ്പാല്‍ക്കുടം കാഴ്ചവെയ്ക്കാന്‍ പാല്‍ക്കുടം തേടി മാരായര്‍ യാത്രയായി. ദേവന്മാരുടെ തടസ്സം കാരണം വടക്കുംകൊല്ലത്തെ നല്ലച്ഛന്‍ നരകക്കുളത്തില്‍ വീഴുകയും ശ്രീ മഹാദേവന്‍ അയാളെ രക്ഷിക്കുകയും ചെയ്തു. അങ്ങനെ മാരായര്‍ കൈലാസത്തില്‍ പാല്‍ക്കുടം കാഴ്ചവെച്ചു. നല്ലച്ഛന് 61 പുത്രനില്ലാത്ത ദുഃഖമാണെന്ന് ചിത്രഗുപ്തന്‍ കണക്കുനോക്കിപ്പറയുകയും അതു ്രകാരം ശ്രീ മഹാദേവന്‍ ഒരു കനിപ്പഴം കൊണ്ടുവരാന്‍ മാരായരോട ആവശ്യപ്പെ ടുകയും ചെയ്തു. കദളിവനം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കാരണം ബോധ്യപ്പെട്ട മാരായര്‍ മഹാദേവനെ ധ്യാനിക്കുകയും കനിപ്പഴം കരസ്ഥമാക്കി ദേവന് നല്‍കുകയും ചെയ്തു. ചിത്രഗുപ്തനെക്കൊണ്ട് കനിപ്പഴത്തില്‍ വിധിയെഴു തിച്ച് മാരുതിക്ക് നല്‍കാന്‍ മാരായരെ ഏല്‍പ്പിച്ചു. അങ്ങനെ പാലകന്‍ എന്ന കൂട്ടി അവര്‍ക്കു പിറന്നു. അഭ്യാസങ്ങളെല്ലാം സ്വായത്തമാക്കി അവന്‍ വളര്‍ന്നു. പതി നാലാം വയസ്സില്‍ പാലകന്‍ വധുവിനെ കണ്ടെത്താന്‍ നല്ലച്ഛന്‍ പുറപ്പെട്ടു. ആ സമയം പൊൻന്‍മകള്‍ക്ക് മാലതേടി തെക്കുംകൊല്ലം നല്ലച്ഛനും യാത്ര പുറപ്പെട്ടിരു ന്നു. ഒരു കാട്ടകത്തുള്ള കാവില്‍വെച്ച് അവര്‍ പരസ്പരം സന്ധിക്കുന്നു. കണ്ണ കിയും പാലകനും തമ്മിലുള്ള വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ശേഷം മണിക്കപ്പലേറി കണ്ണകി വടക്കുംകൊല്ലത്തേക്കു പോകുന്നു. എന്നാല്‍ (ദൈവക്കന്നി) കൂടെ പാലകന്‍ പോകുകയുണ്ടായില്ല. കുറച്ചു കാലങ്ങള്‍ക്കു ശേഷം പാലകന്‍ കണ്ണകിയുടെ അടുക്കല്‍ ചെന്നപ്പോള്‍ ചിലമ്പുകൊടുക്കുകയും വിറ്റുവന്നാല്‍ അതിന്റെ ലാഭംകൊണ്ട് ശേഷകാലം ജീവിക്കാമെന്നു പറയുകയും ചെയ്യുന്നു. ഇഷ്ടമല്ലെങ്കിലും ചിലമ്പുമായി പാലകന്‍ പുറപ്പെട്ടപ്പോള്‍ നിമിത്തദോഷ ങ്ങള്‍ കാണുന്നു. മധുരയിലെ തെരുവുവേശ്യകള്‍ക്ക് പൊന്‍പണിയെടുത്തുകൊ ണ്ടിരുന്ന പാണ്ഡിത്തട്ടാന്‍ പാലകനെ വശത്താക്കി ചിലമ്പ് കരസ്ഥമാക്കുന്നു. രാജ്ഞിയുടെ ചിലമ്പ് കട്ട കള്ളനെന്ന് പാണ്ഡിരാജ്യനോട് കളവു പറയുന്നു. തന്റെ ചിലമ്പല്ലെന്ന് രാജ്ഞി പറഞ്ഞിട്ടും ഇരുവരും കുടി പാലകനെ കഴുകിലേ റാന്‍ തച്ചനെ വരുത്തിക്കുന്നു. പാലകന്റെ നിര്‍ദ്ദേശ്രപകാരം തച്ചന്‍ പാലകന്റെ കഴു ത്തില്‍ മഴുകൊണ്ടു വെട്ടുന്നു. എന്നാല്‍ പാലകനെ വധിചചതില്‍ തച്ചന്‍ ദുഃഖിതനാ യി ഏഴുനാളുകള്‍ക്കുള്ളില്‍ പാലകനെ തോറ്റിയെടുത്തല്ലാതെ ഭക്ഷണം കഴിക്കുക യില്ലെന്ന് ശപഥം ചെയ്യുന്നു. ശേഷം ചെറുമണ്ണാനെ കൊലനിലത്തിന് കാവല്‍ നിര്‍ത്തി സ്വഭവനത്തിലേക്ക് യാത്രയാകുന്നു. പാലകന്‍ തിരിച്ചുവരാഞ്ഞതില്‍ വിഷമിച്ച് കണ്ണകി തേച്ചുകുളിച്ച് പാലമൃത് കഴിച്ചുകിടന്നപ്പോള്‍ സംഭവങ്ങള്‍ സ്വപ്നത്തില്‍ ദൃശ്യമാകുന്നു. ഒടുവില്‍ കിഴവി യായ മാരിയമ്മയുടെ വേഷത്തില്‍ ദൈവക്കന്നി പുറപ്പെടുന്നു. കാര്യങ്ങള്‍ മനസ്സി 62 ലാക്കിയ ശ്രീപരമേശ്വരിയമ്മ സംഭവസ്ഥലത്തുനിന്ന് ഭര്‍ത്താവിന്റെ ശവമെടുത്ത് ശുദ്ധി വരുത്തി വെളളപ്പനനാട്ടിലെ പുളിമൂട്ടില്‍ ഇരുത്തിയശേഷം ഏഴ് പെട്ടി മായ പ്പൊന്നുമായി തട്ടാനെത്തേടി യാത്രയായി. പൊന്നുംബലിക്കല്ല് തീര്‍ക്കുവാനാണ് മാരിയമ്മ വന്നതെന്നു കരുതി ഒളിച്ചിരുന്ന തട്ടാന്‍ വെളിയിലിറങ്ങുന്നു. ശ്രീ പരമേ ശ്വരി അമ്മ വേഷം പകര്‍ന്ന് ഉഗ്രരുപിണിയായി തട്ടാന്‍ പെരുമ്പടയെ മുഴുവന്‍ കൊന്നൊടുക്കുന്നു. പാണ്ഡിത്തട്ടാന്റെ തൊലി പൊളിച്ച് മണിയാട ചാര്‍ത്തുന്നു മാതാവും കുളികളും പാണ്ഡിയന്‍ രാജനെ തൃശൂലത്തില്‍ കുത്തിയെടുത്ത് ശിരസ്സ റുത്ത് ശരീരം തുണ്ടമാക്കി കൂളികള്‍ക്ക് കൊടുക്കുന്നു. ശിരസ്സ് അച്ഛന്റെ മുമ്പില്‍ കാഴ്ചവെയ്ക്കുന്നു. ശേഷം അരയാലിന്‍ കൊമ്പത്ത്/ ദാരികാശ്ശിരസ് തൂക്കിയ തിന്റെ ഇടതുഭാഗത്തായി മഹാദേവന്‍ തൃക്കാഴ്ച കാണുന്നതിന് പരമേശ്വരി അമ്മ രാജശിരസ്സ് തൂക്കിയിടുകയും ചെയ്യുന്നു (വിഷ്ണുനമ്പൂതിരി, 2010: 141). കണ്ണകിയാണ് കൊടുങ്ങല്ലൂരമ്മ എന്ന വാദം ശരിയല്ല എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. ചിലപ്പതികാരത്തിലെ കണ്ണകി-കോവലന്‍ കഥയിലെ നായ കന്‍ കോവലന്‍ ഒന്‍പത് തലമുറ മുമ്പ് ഒരേ വംശത്തില്‍ ജീവിച്ചിരുന്ന വേറൊരു കോവലന്‍ ഉണ്ട്. അദ്ദേഹം വഞ്ചിമാനഗര(കൊടുങ്ങല്ലൂര്‍)ത്തിനു അടുത്തുള്ള മല യില്‍ ഒരു ബുദ്ധവിഹാരം പണിയിച്ചു (അജു കെ. നാരായണന്‍, 2014: 30). കൊടുങ്ങല്ലൂര്‍ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നുവെന്നും “പത്തി നിക്കടവുള്‍' ബുദ്ധമതദേവതയായിരുന്നെന്നും ബുദ്ധസന്യാസിനികളെ ഒഴിവാ ക്കാന്‍ ഹിന്ദുക്കള്‍ പാടിയ തെറിപ്പാട്ടാണ് ഭരണിപ്പാട്ടെന്നുമുള്ള അഭിപ്രായത്തെ ഡോ. എം.കെ. ്രിദര്‍ശന്‍ലാല്‍ ഫോക്ലോറിന്റെ കൈവഴികള്‍ എന്ന പുസ്തക ത്തില്‍ നിരാകരിക്കുന്നു. ഇതിന്റെ കാരണമായി അദ്ദേഹം സമര്‍ത്ഥിക്കുന്നത് ബുദ്ധ മതത്തില്‍ ഒരു കാലത്തും “പത്തിനി” എന്നോ “പത്മവതി” എന്ന പേരിലോ ഒരു ദേവതയെ ആരാധിച്ചിരുന്നില്ല. ബുദ്ധമതം നിലവില്‍ വരുന്നതിനുമുമ്പ് തന്നെ അശ്ലീലവാക്കും പ്രവൃത്തിയും നിലനിന്നിരുന്നുവെന്നും രേഖപ്പെടുത്തുന്നു. ശാക്തേയാചാരപ്രകാരം “പഞ്ചമകാര്‌ങ്ങളിലെ “മൈഥുനത്തിന്റെ ഭാഷാരുപമാണ് ഭരണിപ്പാട്ടും പുരപ്പാട്ടും. പത്നി എന്ന പദം “പത്തിനി” എന്നായതിനാല്‍ പതി(്വ തയായ കൊടുങ്ങല്ലൂരമ്മ കണ്കിയാണെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത് (്രിയദര്‍ശന്‍ലാല്‍, 2004: 93). 63 കേസരി ബാലകൃഷ്ണപ്പിള്ള രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെ, ബുദ്ധന്റെ പര്യായശബ്ദമാണ് “ജിനന്‍”. ഈ വാക്കില്‍ നിന്നുണ്ടായതാണ് “ജൈന” എന്ന പദം. എന്നാല്‍ ജൈനമതമെന്ന് ഇതിന് അര്‍ത്ഥമില്ല. “സര്‍വ്വജ്ഞ: ബുദ്ധോഘര്‍മ്മരാജസ്തതഥാഗതഃ സമന്തഭദ്രോ ഭഗവാന്‍ മാരജില്ലോകജിത് ജിനഃ” (1994: 239) ഇങ്ങനെയാണ് ബുദ്ധന്റെ പര്യായങ്ങള്‍ അമരകോശത്തില്‍ വിവരിച്ചിരിക്കുന്നത് (അജു കെ. നാരായണന്‍, 2012: 27). കൊടുങ്ങല്ലൂരമ്മ കന്യകയായതുകൊണ്ടാണ് ലൈംഗികതയെക്കുറിച്ച് പാടുന്ന തെറിപ്പാട്ട് ഇഷ്ടമാകുന്നതെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാടുന്ന തെറിപ്പാട്ടുപോലെത്തന്നെ ചേര്‍ത്തലപ്പുരത്തിനും ഒറ്റപ്പാലത്തിനടുത്തുള്ള ചെനക്കത്തുര്‍ കാവിലും ഈ ആചാരം നിലനില്‍ക്കുന്നു. “ചെനക്കത്തുര്‍ പുരം തനിക്കൊത്തവണ്ും' എന്ന പഴഞ്ചൊല്ലും ഉണ്ട്. കുടാതെ ശിവക്ഷേത്രമായിട്ടുള്ള കൊട്ടിയൂര്‍ ക്ഷേത്രത്തിലും വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഘോഷത്തിലും തെറിപ്പാട്ട പാടുന്നുണ്ട്. അമ്മക്കാവുകളില്‍ മാത്രമല്ല തെറിപ്പാട്ടു ഉള്ളതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. കേരളത്തില്‍ കാളിയും തമിഴ്നാട്ടില്‍ കണ്ണകിയും വസിക്കുന്നപോലെ മഹിഷാസുരമര്‍ദ്ദിനി മൈസൂരിലും ദാക്ഷായണി ഉത്തരേന്ത്യ യിലും കുടിയിരിക്കുന്നു. ദക്ഷയാഗത്തില്‍ ജീവന്‍ വെടിഞ്ഞ സതീദേവിയുടെ മൃത ദേഹം പരമേശ്വരന്‍ എടുത്തുകൊണ്ടുപോയെന്നും പോകുന്ന വഴിയില്‍ വിഷ്ണു മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ പല കഷണങ്ങളായി മുറിക്കുകയും അവയവം പതിച്ച സ്ഥലങ്ങളില്‍ ഓരോ കാളീക്ഷേത്രങ്ങളായി മാറിയെന്നുമാണ് ഉത്തരേന്ത്യ യിലെ പ്രധാന പുരാവൃത്തം. കളമെഴുത്തില്‍ ഗണപതികൈ അടയാളപ്പെടുത്തുന്നത് കാവുകളുടെ പൂര്‍വ രുപങ്ങളില്‍ നിന്ന് വിഗ്രഹവല്‍ക്കരണത്തോടുകുടി സങ്കല്പങ്ങളും ര്രതിഷ്ഠകളും മാറിയതിന്റെ സൂചനയാണ്. അമ്മദൈവങ്ങളുടെ കാരൃത്തില്‍ ്രഹ്മണര്‍ ഇടപെട്ട തിനാലാണ് അമ്മയ്ക്ക് രുപങ്ങള്‍ ഉണ്ടായത്. ആദ്യകാലത്ത് ജനങ്ങളുടെ മനസ്സി ലാണ് അമ്മയ്ക്ക് സ്ഥാനം. രൂപഭേദങ്ങളുണ്ടാക്കിയപ്പോഴും ആചാരങ്ങള്‍ക്ക് മാറ്റ മൊന്നും ഉണ്ടായില്ല. എന്നാല്‍ കാവിനകത്തുള്ള കാര്യങ്ങള്‍ ്രഹ്മണര്‍ കൈവശ 64 പ്പെടുത്തി. പൂരം പോലുള്ള പുറംവേലകള്‍ നാട്ടുകാര്‍ക്കും കിട്ടി (അച്യുതമേ നോന്‍, 2015, 80). കേരളത്തിലെ മുക്കുവരില്‍ ഹിന്ദു-മുസ്ലിം-ഗ്കരിസ്ത്യന്‍ വിഭാഗക്കാരുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുദൈവമായ അമ്മദൈവങ്ങള്‍ ചില വിഭാഗങ്ങളുടെ മാത്രം ആശ്രയകേന്ദ്രമാണ്. കടലുണ്ടി ദേശത്തെ അമ്മദൈവമാണ് പ്രബന്ധവി ഷയം എന്നിരുന്നാലും ഹിന്ദുമുസ്ലിംഗ്കിസ്ത്യന്‍ വിഭാഗങ്ങള്‍ ഇടകലര്‍ന്നുകാണുന്ന കടലുണ്ടിപോലുള്ള ഒരു ദേശത്തിന്റെ സാംസ്കാരികചരിത്രം, ഹൈന്ദവ- ക്രിസ്തു-മുസ്ലീം ജനതയുടെ സഹവര്‍ത്തിത്വത്തിന്റെ പഠനമാകുന്നു. ഏതൊരു സാംസ്കാരികപരിസരത്തിലും ദൈവസങ്കല്പങ്ങള്‍ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. വൈദികമല്ലാത്ത ആരാധനാസമ്മ്പദാ യങ്ങളില്‍ ഭുരിഭാഗവും അമ്മ ദൈവങ്ങളാണ്. അമ്മദൈവത്തില്‍ പ്രധാനമായും ആരാധിച്ചുപോരുന്നത് കാളിയെയാണ്. ദുര്‍ഗ്ഗ, ചാമുണ്ഡി തുടങ്ങിയ ദൈവങ്ങള്‍ അമ്മദൈവങ്ങളാണ്. ശ്രീകുരുംബയെപ്പോലുള്ള കാളീസങ്കല്പമാണ് കടലോരസ മുദായങ്ങളില്‍ നിലനില്‍ക്കുന്നത്. കേരളത്തില്‍ ക്ഷേത്രങ്ങളുടെയും കാവുകളു ടെയും പുരാവൃത്തങ്ങളും അനുഷ്ഠാനങ്ങളും ഇഴുകിച്ചേര്‍ന്ന് ഒരു സാംസ്കാരിക പശ്ചാത്തലമാണ് രുപപ്പെട്ടിട്ടുള്ളത്. പുരാതനഗോത്രവിഭാഗങ്ങള്‍ ദേവീസങ്കല്പത്തില്‍ ആരാധന നടത്തിയിരു ന്നു. നാഗരികസമൂഹമായി പരിവര്‍ത്തിക്കപ്പെടുകയും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുകയും ചെയ്തപ്പോള്‍ അമ്മദൈവരാധാനയുടെ പ്രസക്തി വര്‍ദ്ധിച്ചു. കാര്‍ഷിക ഉര്‍വരതയുടെ ദേവിയായി അമ്മദൈവത്തെ കാണുകയും ചെയ്തു. ഭൂരിഭാഗം വരുന്ന ക്ഷേത്രങ്ങളുടെ പൂര്‍വചരിത്രം പുല്ലുവെട്ടുന്ന ചെറുമി കളോട ചേര്‍ത്തുവായിക്കപ്പെടുന്നു. ആദിദ്രാവിഡന്റെ അമ്മദൈവമാണ് പിന്നീട ശാക്തേയരുടെയും ഹിന്ദുക്കളു ടെയും ദുര്‍ഗ്ഗാദേവിയായി പരിണമിച്ചിട്ടുള്ളത്. തീര്‍ത്തും അവൈദികമായിട്ടുള്ള താണ് അമ്മദൈവം. കാര്‍ഷികദേവതയാണ് അമ്മ ദൈവമെന്നിരിക്കെ കൃഷി നിഷിദ്ധമാണ്. ബ്രാഹ്മണനും, ക്ഷത്രിയനും, ദൂര്‍ഗ്ഗാദേവിയെ രാജവാഴ്ചക്കാലത്ത് യുദ്ധദേവതയായാണ് അവതരിപ്പിച്ചത്. ശിവന്‍ ഭദ്രകാളിയെ ജനിപ്പിക്കുകയും കാളി ദാരികനെ വധിക്കുകയും ചെയ്യുന്ന കഥയിലൂടെയാണ് അമ്മദൈവം യൂുദ്ധദേവ 65 യായി മാറുന്നത്. തെക്കന്‍ കഥകളായും വടക്കന്‍ കഥകളായുമാണ് ഈ ദേവതാ സങ്കല്പം കേരളത്തില്‍ പ്രചാരത്തിലുള്ളത്. പ്രന്തണ്ടോളം പാഠഭേദങ്ങളിലുടെ ഇത് കേരളത്തിന്റെ സാംസ്കാരിക പരിസരത്ത് ഇന്നും നിലനില്‍ക്കുന്നു. പടയണി, മുടിയേറ്റ്, പറണേറ്റ്, പാന, പാനത്തോററം, തെയ്യം, തിറ, തിറ യാട്ടം മുതലായ അനുഷ്ഠാന കലാരുപങ്ങളിലുടെ അമ്മദൈവസങ്കല്പത്തെ കേര ളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പുനഃക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട. അതി പുരാതനകാലം മുതലെ കേരളീയജനത അമ്മദൈവത്തെ ആരാധിച്ചുപോന്നിരു ന്നു. ഇത്തരത്തിലുള്ള അമ്മദൈവസങ്കല്പമാണ് കോഴിക്കോട ജില്ലയിലെ കട ലുണ്ടി ദേശത്തെ പേടിയാട്ടുകാവിലും ഉള്ളത്. 66 അധ്യായം 2 കടലുണ്ടി; ജനതയും സംസ്കാരവും 2,0 ആമുഖം കടലുണ്ടിയുടെ സാമുഹിക സാംസ്കാരിക പശ്ചാത്തലത്തെ പൂര്‍വകാലച രിത്രത്തില്‍നിന്നും മനസ്സിലാക്കുകയും പരിണാമങ്ങള്‍ക്ക് വിധേയമായി അത് പുതിയകാലപരിസരത്തെ എങ്ങനെ സൃഷ്ടിച്ചുവെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയു മാണ് ഈ അധ്യായത്തില്‍ ചെയ്യുന്നത്. കടലുണ്ടിയില്‍ നിലനിന്നിരുന്ന വിവിധ ജാതി-മത ആചാരാനുഷ്ഠാനങ്ങളും ജാതിഘടനയും സമഗ്രമായി മനസ്സി ലാക്കാനും അവ ഈ നാടിന്റെ സാംസ്കാരിക-സാമുഹികമേഖലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇവിടെ അന്വേഷിക്കുന്നു. മത്സ്യബന്ധനവും കൃഷിയും ചകിരിത്തൊഴിലുംകൊണ്ട് ഉപജീവനം നട ത്തിപ്പോരുന്നവരായിരുന്നു കടലുണ്ടി ദേശനിവാസികള്‍. കടലുണ്ടിയുടെ സാംസ്കാരിക പൈതൃകവും വ്യാപാരബന്ധങ്ങളും കോഴിക്കോടിന്റെ ചരിത്രവു മായി കൂടുതല്‍ ഇഴചേരുന്നുണ്ട്. സാമുതിരിയുമായുള്ള അറബിക്കച്ചവടത്തിന്റെ കേന്ദ്രമായ കോഴിക്കോട് ലോകഭൂപടത്തില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി യിരുന്നു. മതാതീിതവീണത്തിലധിഷ്ഠിതമായ സാമുഹ്യബന്ധമാണ് ഇതിന് കാര ണമായതെന്ന് ഈ പ്രബന്ധത്തില്‍ മനസ്സിലാക്കാം. ഡച്ചുകാരുടെയും പോര്‍ച്ചുഗീ സുകാരുടെയും അധിനിവേശ താല്‍പര്യങ്ങള്‍ രാജ്യത്തിന് അനുഗുണമല്ലാതെ വരി കയും തുടര്‍ന്ന് സാമൂതിരിയും, കുഞ്ഞാലിമരക്കാരും സംയുക്തമായി രാജ്യ ത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിച്ചതും കടലുണ്ടി ഒരു തുറമുഖപട്ടണമായി രിന്നുവെന്നതും ഈ പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സോളമന്‍ ച്രകവര്‍ത്തിയുടെ കാലം മുതല്‍ വ്യാപാരത്തിലധിഷ്ഠിതമായ വിദേശബന്ധം നിലനിന്നിരുന്ന “തുണ്ടീസ്” എന്ന ചരിത്രഗ്രാമമാണ് കടലുണ്ടി യെന്ന നിരീക്ഷണം ചരിത്രപഠനത്തിലുടെ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട. ചാലി യവും ബേപ്പൂരും കടലുണ്ടിയുടെ ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്നു. ചേരവം 67 ശാധിപത്യം തകര്‍ന്ന് നാടുവാഴിത്ത സ്്രദായത്തിലേക്ക് ഭരണക്രമം മാറിയ സാഹചര്യത്തില്‍ ഭൂവുടമാവകാശം ജന്മിമാര്‍ക്ക് ചാര്‍ത്തിക്കൊടുത്തു. തുടര്‍ന്നുള്ള ജന്മികുടിയാന്‍ പ്രശ്നങ്ങള്‍ കടലുണ്ടിയിലും നിലനിന്നിരുന്നു. അതിന്റെ തിക്താനുഭവങ്ങള്‍ കടലുണ്ടിയിലെ കീഴാള ജനവിഭാഗത്തെ സാരമായി ബാധിച്ചിരുന്നു. അത്തരം ചരിത്രസാഹചര്യങ്ങളെക്കുറിച്ചുളള അന്വേഷണവും കുടിയാണ് ഇവിടെ നിര്‍വഹിക്കുന്നത് (മ.മാ.ല.ലേ; 30 മാര്‍ച്ച് 2009). എല്ലാവിധ ജാത്യാചാരങ്ങള്‍ നിലനില്‍ക്കുകയും അതിന്റെ തിക്താനുഭവ ങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുളളവരാണ് കടലുണ്ടി ദേശക്കാരില്‍ ചിലരെങ്കിലും പരസ്പരസഹവര്‍ത്തിത്വത്തിന്റെ ഭാഷ ഇവര്‍ക്ക് അന്യമായിരുന്നില്ല. പുത്തന്‍ രാഷ്ട്രീയ-സാമുദായിക-നവോത്ഥാന ഉണര്‍വുകളും കൃഷിയിലും വാണി ജൃത്തിലും വിദ്യാഭ്യാസമേഖലയിലും ഉണ്ടായ പുരോഗതിയും സാമ്പത്തികമായി അഭിവ്ൃദ്ധിയിലേക്ക് ഇവരെ നയിച്ചു. ഇതില്‍ സ്ത്രീപങ്കാളിത്തവും ശാക്തീകര ണവും എത്രകണ്ട് സ്വാധീനംചെലുത്തിയെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇത് കടലുണ്ടി-മണ്ണൂര്‍ ദേശത്തെ എങ്ങനെയാണ് നവോത്ഥാന പാതയിലേക്ക് നയിച്ച തെന്നും അന്വേഷിക്കുന്നു. ദേശചരിത്ര സ്മൃതികളില്‍നിന്ന് മറഞ്ഞുപോയതും നിലനില്‍ക്കുന്നതുമായ സാംസ്കാരിക പൈത്യകങ്ങളെ മിനുക്കിയെടുത്ത് പുതിയ കാലത്തേക്ക് ഗുണപാഠങ്ങളാക്കുവാനുള്ള ഒരു എളിയ ശ്രമവും ഇതിലുണ്ട്. കട ലുണ്ടി ദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, വ്യാവസായിക വളര്‍ച്ച, ജനകീയ കുട്ടായ്മ മുതലായവയെക്കുറിച്ചുളള അന്വേഷണങ്ങളാണ് ഈ അധ്യായം. 2.1 കടലുണ്ടിയുടെ ചരി്രം ക്രിസ്തുവിനുമുമ്പു ആയിരാമാണ്ട് സോളമന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം മുതല്‍ തെക്കേ വിദേശീയരും മലബാറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നു. ബൈബിളിന്റെ സൂചനയില്‍ സോളമന്‍ ച്രകവര്‍ത്തിയുടെ കാലത്ത് വെള്ളിക്ക് യാതൊരു വിലയും കല്‍പ്പിച്ചിരുന്നില്ല. എല്ലാം സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ ആയി രുന്നു കാണപ്പെട്ടത്. രാജാവിന്റെ, ഹിരാവിന്റെ നാവികവ്യൂഹത്തോടൊപ്പം'താര്‍ഷി ഷിന്റെ' കപ്പല്‍വ്യൂഹവും സമുദഗ്രവ്യാപാരം നടത്താന്‍ ലഭ്യമായി. മുന്ന് കൊല്ലത്തി ലൊരിക്കല്‍ “‘താര്‍ഷിഷിന്റെ നാവികസേനാവ്യൂഹം സ്വര്‍ണ്ണവും വെള്ളിയും ആന ക്കൊമ്പും കുരങ്ങുകളും മയിലുകളുമായി മലബാറിലേക്ക് വന്നിരുന്നു. വെള്ളി 68 ഒഴികെ എല്ലാ വസ്തുക്കളും മലബാര്‍ തീരത്തെ ഉല്‍പ്പന്നങ്ങളാണ്. സോളമന്‍ സ്വര്‍ണ്ണം തന്നത് 80201 എന്ന നാട്ടില്‍നിന്നാണെന്നു പറയപ്പെടുന്നു. ക്രിസ്താബ്ദം ആദ്യനുറ്റാണ്ടുകളില്‍ “പെരിപ്ലസ്മാര്‍ ഇറിത്ത് കര്‍ത്താവ് സൂചിപ്പി ക്കുന്ന സമുദ്രതീരത്ത് പേരുകേടു ഗ്രാമം “തുണ്ടീസ് ബേപ്പൂര്‍ പുഴയുടെ തെക്കേതീ രത്ത് സ്ഥിതിചെയ്തിരുന്നു. ആ ചരിത്രഗ്രാമമാണ് കടലുണ്ടി. തുറമുഖ പട്ടണമായി രുന്ന തൊണ്ടി പിന്നീട് കടലുണ്ടി തുറമുഖമായും നഗരം കടലുണ്ടി നഗരമായും പരിണമിച്ചു. “വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ കടല്‍ഷതുണ്ടി ‘കടലിന്റെ നാഭി” എന്ന അര്‍ത്ഥത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വല്ലിയാര്‍ നദി കടലുണ്ടിപ്പുഴയാണെന്ന് പറയപ്പെടുന്നു (മ.മാ.ല.ലേ; 30 മാര്‍ച്ച് 2009). സൈലന്റ് വാലിയിലെ നീലഗിരിയില്‍ നിന്നുത്ഭവിച്ച് 180 കി.മീ ഒഴുകി കടലുണ്ടിപ്പുഴ (വല്ലിയാര്‍) അറബിക്കടലില്‍ ചേരു ന്നത് വള്ളിക്കുന്നില്‍ വെച്ചാണ്. വല്ലിയാറിനാല്‍ വലയംചെയ്ത് കിടക്കുന്ന കുന്നാണ് വള്ളിക്കുന്ന് ദേശം. കുടവായില്‍ കീരത്തനാര്‍ പാടിയ “നെയ്താല്‍' പാട്ടിലും അമ്മുവിനാര്‍ എഴുതിയ “നെയ്താല്‍' പാട്ടിലും ആറാം ശതകത്തില്‍ ജീവിച്ചിരുന്ന കുറുങ്കോഴിയൂരിന്റെ കൃതിയിലുമെല്ലാം കടലുണ്ടി ഗ്രാമത്തെ പരാ മര്‍ശിക്കുന്നുണ്ട്. ഇതെല്ലാം ഈ ഗ്രാമത്തിന്റെ പനരാണിക പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്നു. കടലുണ്ടി ഒരു തുറമുഖപട്ടണമായിരുന്നു എന്ന് രണ്ടാംനുറ്റാണ്ടില്‍ ഏതോ ഒരു അജ്ഞാതനാമാവിനാല്‍ രചിക്കപ്പെട്ട പെരിപ്പസ്സിന്റെ “എരിത്രിയന്‍ കടല്‍യാത്ര് (എരിത്രേയിയന്‍ കടത്യാത്ര) എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ചേരരാ ജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായി അറിയപ്പെട്ടിരുന്ന തിണ്ടിസ് (തൊണ്ടി) എന്ന രാജ്യമാണ് കടലുണ്ടിയായി പരിണമിച്ചതെന്ന് സംഘകൃതികളില്‍ കാണുന്നു (ഷാഫി കടലുണ്ടി, 2012: 12). പന്തലായനിക്ക് രണ്ടുമൈല്‍ (മൂന്നു കിലോമീറ്റര്‍ തെക്കോട്ടായി സ്ഥിതിചെയ്യുന്ന “കൊയിലാണ്ടി'യാണ് തുണ്ടീസ് (തൊണ്ടി) പെരിപ്ലസിന്റെ കാലത്ത് (എ.ഡി.80-ല്‍) തുണ്ടീസ് ചേരതലസ്ഥാനമായി രുന്നില്ലെന്നും പേരെടുത്ത ഒരു ഗ്രാമം മാത്രമായിരുന്നുവെന്നും പി.കെ. ഗോപാല കൃഷ്ണന്‍ അഭിവപ്രായപ്പെടുന്നു (ഗോപാലകൃഷ്ണന്‍, 2008: 156). തൊണ്ടിപ്പൂക്കളാല്‍ സമൃദ്ധമായ വയലേലകളാല്‍ ചുറ്റപ്പെട്ട പ്രദേശം എന്ന താണ് “തിണ്ടിസ്” എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും ഒരഭിര്രായമുണ്ട് 69 (ഷാഫി കടലുണ്ടി, 2011:12). റോമില്‍നിന്നും അറേബ്യയില്‍നിന്നും ചെറുകച്ചവട സംഘങ്ങള്‍ക്ക് കേരളത്തില്‍ കോഴിക്കോട് തീരവുമായി ശക്തമായ വ്യാപാര ബന്ധം ഉണ്ടായിരുന്നു. അക്കാലത്തുതന്നെ ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍ തുട ങ്ങിയവരുമായുള്ള വ്യാപാരബന്ധങ്ങളില്‍ കടലുണ്ടിക്കും സു്രധാന ഇടമാണുള്ള ത്. ഇതരവിദേശ രാജ്യങ്ങളുമായുള്ള കച്ചവടബന്ധം ഈ നാടിന്റെ സാമ്പത്തിക മേഖലയെയും സാംസ്കാരിക മേഖലയെയും പുഷടിപ്പെടുത്തി. മലബാര്‍മേഖല യിലെ വനവിഭാഗങ്ങളും സുഗന്ധദ്ദവ്യങ്ങളും (കുരുമുളക്, കറുവപ്പട്ട, ഏലം) പട്ടു വസ്ത്രങ്ങളും കയറുല്പന്നങ്ങളും വിദേശവിപണികളിലേക്ക് ധാരാളമായി കയറ്റി അയച്ചിരുന്നു. ബേപ്പൂര്‍ തുറമുഖം കേന്ദ്രീകരിച്ച് കോഴിക്കോടിന്റെ കച്ചവടബന്ധ ങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ചാലിയവും കടലുണ്ടിയും അഭിവൃദ്ധി പ്രാപിക്കുക യുണ്ടായി. കടലുണ്ടി അഴിമുഖം വിശ്വവിശാലമായ ഒരു സംസ്കാരത്തിന്റെ കേന്ദ്ര മായി ഉയരുവാന്‍ നാടിനെ സഹായിച്ചിട്ടുണ്ട. ലോകത്തിന്റെ നാനാഭാഗങ്ങ ളില്‍നിന്നുള്ള സാംസ്കാരികധാരകള്‍ ഈ നാടിനെ അഭിവൃദ്ധിയിലെത്തിച്ചു. അതില്‍നിന്നും പുതിയ സാംസ്കാരികതലങ്ങള്‍ പിറവികൊണ്ടു. കരയില്‍ നായന്‍മാരുടെ നായകത്വവും കടലില്‍ മരയ്ക്കാന്‍മാരുടെ മേല്‍ക്കോയ്മയും തമ്മില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ് ഈ നാടിന്റെ വിജയം സാധ്യമായത്. ആ സഹൃദത്തിന്റെ സൂത്രധാരന്മാരായിരുന്നു സാമൂതിരിമാര്‍. വിവിധരാജ്യ ക്കാരും മതക്കാരും ഭാഷക്കാരും തോളോടുതോള്‍ ചേര്‍ന്ന് ശാന്തിയും സമാധാന വുംകൊണ്ട് പ്രമുഖ വ്യാപാരനഗരമായി ഇത് വളര്‍ന്നു. മൈസൂര്‍ സുല്‍ത്താന്മാ രുടെ കാലത്താണ് ഭരണപരിഷ്കാരവും കാര്‍ഷികപരിഷ്കാരവും നടപ്പിലാക്കിയ ത്. അവരുടെ പ്രധാനലക്ഷ്യവും അതായിരുന്നു. ഇതിന്റെ ഭാഗമായി ചില സാമൂ ഹ്യപരിഷ്കാരങ്ങള്‍ക്കും അവര്‍ ശ്രമിച്ചു (ഗോപാലകൃഷ്ണന്‍, 2008: 419). കോഴിക്കോട്, കാപ്പാട്, ചാലിയം, കടലുണ്ടി മുതലായ ദേശങ്ങള്‍ വൈദേശി കബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളായുള്ള അവശേഷിപ്പുകളാല്‍ ചിര തിഷ്ഠനേടിയ ഇടങ്ങളാണ്. ഇവിടുത്തെ ഭുപ്രകൃതിയുടെ അനുകുലാവസ്ഥ വിദേ ശികള്‍ നന്നായി മനസ്സിലാക്കിയിരുന്നു. സത്യസന്ധതയും സാമര്‍ത്ഥ്യവും കൈമുതലായുള്ള ഒരു രാജാവിന്റെ നാട്ടിലെ തുറമുഖം എല്ലാ വ്യാപാരികളുടെയും ആഗ്രഹമായിരുന്നു. അങ്ങനെ ഒന്നുണ്ടെങ്കില്‍ കടലില്‍വെച്ച് ചരക്കുകള്‍ കരയ്ക്കിറക്കുകയും പണ്ടകശാലകളില്‍ 70 സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയുംചെയ്യാം. അത്തരം ഒരു സാഹചര്ത്തില്‍നി ന്നാണ് സാമൂതിരിയും അറബികളും നാനൂറ് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധം ഉണ്ടായത് (നാരായണന്‍, 2017: 27). ക്രിസ്തുവര്‍ഷം 1200 മുതല്‍ 300 വര്‍ഷക്കാലം സാമുതിരിയുമായുള്ള അറ ബിക്കച്ചവടബന്ധങ്ങളുടെ സുവര്‍ണ്ണ കാലമായിരുന്നു. എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള മതാതീതവീക്ഷണമായിരുന്നു. ആധുനിക ഭാരതത്തിന്റെ ബനദ്ധി കരാഷ്ട്രദര്‍ശനത്തിന് അടിത്തറപാകിയത്. ഉല്‍പ്പന്നങ്ങളുടെ ്രയവിക്രയം നീതി പൂര്‍വമാകുന്ന രാജ്യത്തിന്റെ ഉയര്‍ച്ച സ്വാഭാവികമാണ്. അതുതന്നെയായിരുന്നു കോഴിക്കോടിന്റെ പ്രത്യേകതയും. ഖാസിയും മുസ്ല്യാരും തുറമരക്കാരും സാബന്ത്ര കോയമാരും അറബിക്കപ്പലിനും ചരക്കുകള്‍ക്കും വിവിധ ജോലികളിലൂടെ സുര ക്ഷാവലയം തീര്‍ത്തിരുന്നു. ഇത് വിശ്വസ്തനായ രാജാവുമായും അവരുടെ പ്രജക ളുമായുള്ള അന്താരാഷ്ട്ര-വ്യാപാരബന്ധങ്ങളെ ഇഈട്ടിയുറപ്പിക്കുകയും ചെയ്തു (നാരായണന്‍, 2017:39). ജാതിഭേദമില്ലാതെ വിശാലവും സത്യസന്ധവുമായ വിജയനഗരങ്ങള്‍ എങ്ങനെ നിലകൊളളുന്നുവെന്നും വൈവിദ്ധ്യങ്ങളിലൂടെ എങ്ങനെ സൃഷ്ടിക്കാ മെന്നും തകര്‍ക്കപ്പെടാമെന്നും കോഴിക്കോട നമ്മെ പഠിപ്പിക്കുന്നു. സവര്‍ണ്ണ ഹിന്ദു ക്കളും മുസ്ലീങ്ങളും വിദേശ കച്ചവടക്കാരും പരസ്പര സഹായത്തോടെയും സഹ വര്‍ത്തിത്വത്തോടെയും കഴിഞ്ഞതിലൂടെ സാമൂതിരിമാര്‍ അവരുടെ വിജയത്തിന് അടിത്തറ പാകി. അറബിക്കച്ചവടം ഇല്ലാതാക്കാന്‍ ശ്രമിച്ച പോര്‍ച്ചുഗീസുകാരായി രുന്നു ആ വിജയത്തിന്റെ സന്തുലനംതെറ്റിച്ച നാമാവശേഷമാക്കിയത്. കോഴിക്കോടിന്റെ അഭിവൃദ്ധിയോടുകുടി “നെടിയിരുപ്പ് സ്വരൂപ് ' ത്തിന്റെ സ്ഥാനമാനങ്ങള്‍ ഉയരുകയും “സ്വാമിനമ്പ്യാതിരി തിരുമുൽപ്പാട് എന്ന പദവി സ്വീകരിക്കുകയുംചെയ്തു. ഈ പദവിയുടെ ലഘുരുപമാണ് സാമൂതിരി എന്ന് സമര്‍ത്ഥിക്കാം (ഗോപാലകൃഷ്ണന്‍, 2008: 369). കിഴക്കുപടിഞ്ഞാറുനിന്നുള്ള പാത കളുടെ സംഗമസ്ഥാനം എന്ന പദവിയാല്‍ കോഴിക്കോട് പ്രസിദ്ധമായിത്തീര്‍ന്നു. ' സാമൂതിരി വംശത്തിന്റെ മുലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ നെടിയിരുപ്പായിരുന്നു. അതുകൊണ്ട് സാമൂതിരിമാരെ നെടിയിരുപ്പ് മൂപ്പ് എന്നും ഈ വംശത്തെ നെടിയിരുപ്പ് സ്വരൂപം എന്നും വിളിക്കുന്നു. കോഴി ക്കോടാണ് നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം. 71 മദ്ധ്യേഷ്യയില്‍നിന്ന് ഇസ്ലാമിന്റെ സത്യബോധനത്തിനായി വന്ന സന്ദേശവാ ഹകരെ പശ്ചിമതീരത്തേക്ക് സ്വാഗതംചെയ്ത കടലോരദേശമാണ് ചാലിയം. നെയ്ത്തുശാലകളുടെ പ്രവര്‍ത്തനംകൊണ്ട് ശബ്ദമുഖരിതമായിരുന്നു ഇവിടം. സ്വയം പര്യാപ്തമായ ദേശം എന്ന സാമൂതിരിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്തരവും കുടിയാണ് ഇവിടം. ആയതിനാല്‍ വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയ ജനങ്ങള്‍ നാട്ടിലുണ്ടാവണമെന്ന നിര്‍ബന്ധം ഉള്ളതിനാല്‍ മറുനാടുകളില്‍ നിന്നുളള പലവിധ തൊഴിലാളികളെ നാട്ടിലേക്ക് ക്ഷണിച്ചുവരുത്തി. വന്നവരില്‍ ്രഭലരാണ് ‘ശാലിയര്‍' സമുദായത്തില്‍പ്പെട്ട നെയ്ത്തുകാര്‍. അവര്‍ ഇവിടെ തൊഴി ലിടങ്ങള്‍ ആരംഭിക്കുകയും ദേശക്കാരിലേക്ക് അത് പകര്‍ന്നുനല്‍കുകയുംചെയ്തു. ശാലിയന്‍ സുദായക്കാരുടെ കുലത്തൊഴിലായിരുന്നു നെയ്ത്തുവേല. വളരെ മനോഹരവും ഉറപ്പും വിശേഷപ്പെട്ടതും മേന്മയുളളതുമായ തുണിത്തരങ്ങള്‍ ലോക ്രശസ്തി നേടിയിരുന്നു. ഇവരുടെ ശാലിയന്‍ എന്ന വിളിപ്പേര്‍ മലബാറില്‍ ചാലി യന്‍ എന്നാവുകയും ചാലിയന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേശത്തിന് ചാലിയം എന്ന വിളിപ്പേരുണ്ടാവുകയും ചെയ്തു (ഷാഫി കടലുണ്ടി, 2011: 14). 2,2 ഭൂപ്രകൃതിയും കാലാവസ്ഥയും കോഴിക്കോട് ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന ഭൂര്പദേശമാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത്. കടലുണ്ടി ദേശത്തിന്റെ താലൂക്കും ബ്ലോക്ക് പഞ്ചായത്തും സ്ഥാപിതമായത് കോഴിക്കോട് ജില്ലയിലാണ്. ഏറനാട താലൂക്കിലാണ് കടലുണ്ടി സ്ഥിതിചെയ്യുന്നത്. കടലുണ്ടിയുടെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലും കിഴക്ക് കടലുണ്ടിപ്പുഴയുടെ കൈവഴിയായൊഴുകുന്ന കാനോലിത്തോടും ചേലേ്്ര പഞ്ചാ യത്തും വടക്ക് വടക്കുമ്പാട് പുഴയും ഫറോക്ക് മുനിസിപ്പാലിറ്റിയും തെക്കു ഭാഗ ത്തായി കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തും സ്ഥിതിചെയ്യുന്നു. പുഴക ളാല്‍ ചുറ്റപ്പെട്ട ഗ്രാമ്ദേശം ഈ നാടിന്റെ പ്രത്യേകതയാണ്. കിഴക്ക് മാറി സ്ഥാപിതമായ മണ്ണൂര്‍ വില്ലേജും പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്തിരുന്ന കട ലുണ്ടി വില്ലേജും സംയോജിപ്പിച്ചാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 165 ഹെകടര്‍ (1183 ച.കി.മീ) ആണ്. പീഠഭൂമിയും ഉയര്‍ന്ന കുന്നിന്‍റ്രദേശങ്ങളും സമതലങ്ങളും തീരദേശവും ഉള്‍പ്പെടു ന്നതാണ് കടലുണ്ടിയുടെ ഭൂപ്രകൃതി (ക.ഗ്രാ.പ.അ.പ.രേ; 2019-2020: 7). 72 ഇവിടുത്തെ സമതലപ്രദേശം വലുതും ചെറുതുമായ കുന്നിന്‍ചെരുവുകളും ചതുപ്പുനിലങ്ങളും കൃഷിയിടങ്ങളുമാണ്. മടമ്പാടി, ചാലിമുദിയം, കാക്കത്തോട, കുണ്ടന്‍പാടം, പുഞ്ചപ്പാടം, കുന്നപ്പള്ളിപ്പാടം എന്നീ മേഖലകളുടെ ഭൂപ്രകൃതി യില്‍നിന്ന് ഇതിലുടെ ഒരിക്കല്‍ പുഴ ഒഴുകിയിരുന്നതായി മനസ്സിലാക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഴിവെട്ടുമ്പോള്‍ വന്‍മരങ്ങളുടെ അവശി ഷടങ്ങളും കക്കത്തോടുകളും ലഭിക്കുന്നതിനാല്‍ മുന്‍കാലങ്ങളില്‍ ഇവിടം തിങ്ങി നിറഞ്ഞ വനമേഖലയായിരുന്നു എന്ന് മനസ്സിലാക്കാം. ഇപ്പോള്‍ ഇവിടം ജനവാസ കേന്ദ്രങ്ങങായതിനാല്‍ വനമേഖല ഏറെക്കുറെ ഇല്ലാതാവുകയും ചെയ്തു. ഈ പഞ്ചായത്തിനോട അരികുപറ്റി മൂന്നു തുരുത്തുകളും ഏട്ട തോടുകളും എട്ട് ചെറിയ കുന്നുകളും വയലുകളും തീരപ്രദേശങ്ങളും അടങ്ങിയതാണ് ഇവി ടുത്തെ ഭൂപ്രകൃതി. കടലുണ്ടി പുഴയോടു ചേര്‍ന്നുള്ള ചെറുതുരുത്ത് ചക്രായി, പട്ടര്‍മാട് എന്നീ തുരുത്തുകള്‍ ജനവാസയോഗ്യമാണ്. മലനാട്, ഇടനാട്, തീര്രര ദേശം എന്നീ കേരളത്തിന്റെ പൊതുവായ ്രകൃതിഘടനയാണ് കടലുണ്ടി പഞ്ചായ ത്തിനുള്ളത്. വടക്കുമ്പാട്, കല്ലമ്പാറ നീര്‍ത്തടം, മുരികല്ലിങ്ങല്‍ നീര്‍ത്തടം, കട ലുണ്ടി നീര്‍ത്തടം എന്നീ നീര്‍ത്തടങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രദേശം ജലസമൃദ്ധി കൊണ്ട് ശ്രേഷ്ഠമാണ്. സംസ്ഥാനത്ത് ഒഴുകുന്ന നദികളില്‍ നീളംകൊണ്ട് ആറാം സ്ഥാനമാണ് കടലുണ്ടിപ്പുഴയ്ക്കുള്ളത്. ആയതിനാല്‍ ജീവിക്കാന്‍ അനുയോജ്യ മായ പ്രകൃതിയും അന്തരീക്ഷവും ഒത്തിണങ്ങിയ പ്രദേശമാണ് കടലുണ്ടി (ക.ഗ്രാ. പ.വി.രേ; 2015-2020: 20). പകുതിയില്‍ താഴെ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. മുന്നി ലൊന്ന് പ്രദേശത്തു മാത്രമേ ശുദ്ധജലം ലഭിക്കുന്നുള്ളു. ശുദ്ധജലലഭ്ൃത ഉറപ്പുവരു ത്തുന്ന പുതിയ പദ്ധതികളിലൂടെ ഈ ആവശ്യം പരിഹരിച്ചിട്ടുണ്ട്. ജപ്പാന്‍ കുടി വെള്ള പദ്ധതി ഇതിന്റെ ഭാഗമായാണ് നടപ്പില്‍ വന്നത്. കേരളം ജലലഭ്യതയില്‍ മുന്നിട്ടുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ വനമേഖലകളും നാട്ടുമരങ്ങളും ധാരാള മായി കാണുന്നു. പശ്ചിമഘട്ട സാനുക്കളില്‍നിന്ന് ഉത്ഭവിച്ച് മലപ്പുറം ജില്ലയിലൂടെ പടിഞ്ഞാ റോട്ടൊഴുകുന്നു കടലുണ്ടിപ്പുഴ. മണ്ണൊലിപ്പിനെ തടയുന്ന കണ്ടല്‍വനങ്ങള്‍ക്കും ഇവിടെ വസിക്കുന്ന സകല ജീവജാലങ്ങള്‍ക്കും നീരുറവ നല്‍കിക്കൊണ്ട് കട ലില്‍ച്ചേരുന്നതിനുമുമ്പ് ഇരുകൈവഴികളായിപ്പിരിഞ്ഞ് ഒന്ന് വടക്കുമ്പാട് ഗ്രാമത്തി ലൂടെ വടക്കുമ്പാട് പുഴയെന്ന പേരിലൊഴുകി ചാലിയാറില്‍ലയിച്ചു ബേപ്പൂര്‍ അഴിമു 73 ഖത്തും രണ്ടാമത്തേത് കടലുണ്ടിപ്പുഴ എന്ന പേരിലും കടലുണ്ടിക്കടവ് അഴിമു ഖത്തും എത്തിച്ചേരുന്നു. ഈ രണ്ട് നദികള്‍ക്കുമിടയില്‍ ഒരു ചെറുദ്വീപുപോലെ സ്ഥിതിചെയ്യുകയാണ് ഈ ഗ്രാമം (ക.ഗ്രാ.പ.ADM/60. ക.വി.രേ., 2017: 6). സന്ധയങ്ങളുടെയും ഇതരജീവികളുടെയും നിലനില്‍പ്പിന് ആവശ്യമായ വായു, ജലം, മണ്ണ് ഇവയുടെ സന്തുലിതത്വംകൊണ്ട് പൂര്‍ണ്ണമാണ് കടലുണ്ടി-മ ണ്ണൂര്‍ ദേശം. സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന സസ്യലതാദികളും വൃക്ഷങ്ങളും തെങ്ങിന്‍തോപ്പുകളുംകൊണ്ട് ഇടതൂര്‍ന്ന ഭൂര്രദേശമാണ് മണ്ണൂര്‍ ദേശം. പേര്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ മണ്ണിന്റെ ഉര്‍ തന്നെയാണിവിടം. മൂന്ന് തരം മണ്ണാണ് ഈ ദേശത്ത് കണ്ടുവരുന്നത്. 1. വെട്ടുകല്‍ മണ്ണ: കുന്നിന്‍ പ്രദേശങ്ങളിലാണ് ഈ മണ്ണ് കണ്ടുവരുന്നത്. ഇത് കശുമാവ്, മാവ്, പ്ലാവ് എന്നീ വിളകള്‍ക്ക് അനുയോജ്യമാണ്. 2. പശിമരാശിമണ്ണ്: വയല്‍മണ്ണാണ് ഇത്, നെല്ല്, പച്ചക്കറി മുതലായ കൃഷി കള്‍ക്ക് അനുയോജ്യമായ മണ്ണാണിത്. 3. മണല്‍മണ്ണ: പുഴയോരവും കടലോരവും ഉള്ളതിനാല്‍ തെങ്ങും കണ്ടലും സമൃദ്ധമായി വളരുന്നു (ക.ഗ്രാ.പ.വി.രേ; 2012-2017: 24). പുഴകളും നീര്‍ത്തടങ്ങളും വിവിധയിനം കണ്ടല്‍വനങ്ങളും കൂടാതെ ഇട തുര്‍ന്ന് വളരുന്ന വ്യക്ഷങ്ങളും അനുബന്ധ സസ്യജാലങ്ങളും സമൃദ്ധമായി ഉളളതി നാല്‍ കഠിനമായ ചുട് ഇവിടങ്ങളില്‍ നിയന്ത്രിക്കപ്പെടുന്നുണ്ട. ഇതുകൊണ്ടുതന്നെ എല്ലാ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. സ്വയം നിലനില്‍ക്കുകയും മറ്റുള്ളവയെ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രകൃതിയുടെ ധര്‍മ്മം. മലനിരകളാലും താഴ്വരകളാലും നദികളാലും കായലുകളാലും സമ്പന്നമാണ് കേരളം. ഇതില്‍ സവിശേഷവ(്രാധാന്യ മാണ് കടലുണ്ടിക്കുള്ളത്. കടലുണ്ടിയുടെ നദീതീരങ്ങള്‍ കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ടതാണ്. ഇന്ത്യ യില്‍ ആകെയുള്ള അന്‍പത്തിയൊന്ന് ഇനം കണ്ടല്‍ചെടികളില്‍ പതിനഞ്ച് ഇന മാണ് കേരളത്തില്‍ കാണപ്പെടുന്നത്. അതില്‍ എട്ട ഇനങ്ങള്‍ കടലുണ്ടിയില്‍ 74 കാണപ്പെടുന്നുണ്ട്. മണ്ണൊലിപ്പ് തടയുന്നതിന് കണ്ടല്‍വനങ്ങള്‍ ഏറെ ഫലപ്രദ മാണ് (ഷാഫി കടലുണ്ടി, 2011: 38), കുടാതെ പക്ഷികളെക്കൊണ്ട് കടലുണ്ടി തീരദേശം മനോഹരമായിരുന്നു. സ്വദേശീയ പക്ഷികള്‍ കുടാതെ വിദേശങ്ങളില്‍നിന്ന് വന്നെത്തുന്ന ദേശാടനക്കിളി കളും കടലുണ്ടിയുടെ പ്രത്യേകതയാണ്. ഇവയില്‍ അപൂര്‍വങ്ങളും വംശനാശഭീ ഷണി നേരിടുന്നവയും ഉണ്ടെന്ന് പക്ഷിശാസ്ത്രജ്ഞരായ ഡോ. സലിംഅലി, പ്രൊ:നീലകണ്ഠന്‍ എന്നിവരുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട. പതി നൊന്ന് ഇനം വിദേശപക്ഷികളാണ് പ്രധാനമായും കടലുണ്ടിയില്‍ എത്തുന്നത്. പക്ഷിസങ്കേതങ്ങള്‍ കുടാതെ കടലുണ്ടി ചാലിയം കടലോര്രപദേശങ്ങളില്‍ ഒലിവ്, റെഡ്ലി, ടര്‍ട്ടില്‍ വംശത്തില്‍പ്പെട്ട മുന്ന് ഇനം ആമകള്‍ ഇവിടെ പ്രജനനത്തിനായി എത്തുന്നു. സെപ്തംബര്‍ മുതല്‍ ഫെ്െരുവരി കാലയളവിലാണ് ഇവയുടെ വരവ്. മുട്ടുകള്‍ വനംവകുപ്പിന്റെ സംരക്ഷണത്തില്‍ വിരിയിച്ച കുഞ്ഞുങ്ങളെ കടലി ലേക്കുതന്നെ വിടുകയുംചെയ്യുന്നു (ക.ഗ്രാ.പ.വി.സെ; 2017: 25). കടലുണ്ടി പ്രദേശത്തെ പാടശേഖരം, തീരര്രദേശം, ജലാശയങ്ങള്‍, വന ങ്ങള്‍ എന്നിങ്ങനെ വിഭജിക്കാം. 2,2.1 പാടശേഖരം കടലുണ്ടി-മണ്ണൂര്‍ മേഖല വിശാലമായ വയലുകളായിരുന്നു. നല്ല മഴ ലഭി ക്കുന്ന ഇടങ്ങളാണ് കൃഷിക്കനുയോജ്യം. മലഞ്ചെരുവുകള്‍ ഉള്‍പ്പെടെ ഏതാണ്ട് എല്ലാ മേഖലകളിലും നെല്ല് കൃഷി ചെയ്തിരുന്നു. കടലുണ്ടിയിലെ നീര്‍ത്തടങ്ങ ളായ കയനിപ്പാടം, നമ്പീശന്‍പാടം, ഇടച്ചിറ, ഒറ്റത്തെങ്ങ്, മുള്ളമ്പലം, ചാലിപ്പാടം തുടങ്ങിയ നിരവധി വിശാലമായ പാടശേഖരങ്ങളായിരുന്നു ഇവിടം. 2.2.2 തീരപ്രദേശം ആറ് കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന വിശാലമായ കടല്‍ത്തീര മാണ് കടലുണ്ടിയ്ക്കുള്ളത്. തീരദേശവിഭവങ്ങളെ ആശ്രയിച്ചായിരുന്നു ഈ പ്രദേ ശത്തെ ജനങ്ങള്‍ ഉപജീവനം നടത്തിയിരുന്നത്. അന്നത്തെ വിഭവസാധ്യതകള്‍ കുറഞ്ഞെങ്കിലും പുതിയ കാലത്തെ രീതിയനുസരിച്ച് തീരങ്ങളില്‍ കല്ലുമ്മക്കായ 75 (കടുക്ക) വിത്ത് നിക്ഷേപിച്ച് വിളവ് കാലമാകുമ്പോള്‍ അവ ശേഖരിച്ച് ഇവിടെ വിപണി നിലനിര്‍ത്തുകയും ചെയ്തുവരുന്നുണ്ട്. 2.2.3 ജലാശയങ്ങള്‍ കടലുണ്ടിയുടെ വടക്കും കിഴക്കും തെക്കും ഭാഗങ്ങളില്‍ കടലുണ്ടിപ്പുഴയും വടക്കുമ്പാട് പുഴയുമാണുള്ളത്. കുന്നിന്‍ താഴ്വരകളിലെ നീര്‍ക്കെട്ടില്‍നിന്ന് goes വിക്കുന്ന തോടുകള്‍ (മാട്ടുമ്മന്‍തോട്, ചെമന്പൈതോട്, പുളക്കച്ചിറതോട്, ഇടച്ചിറ തോട്, ചാത്തന്‍ കൈത്തോട്. കൊടപ്പുറം തോട, ചാലിക്കടവ്) പുഴയില്‍ വന്ന് ചേരുന്നു. വലുതും ചെറുതുമായ മുപ്പതോളം കുളങ്ങളും കടലുണ്ടിയിലൂണ്ട് (ക. ഗ്രാ.പ., ADM/60. ക.വി.രേ., 2017: 9). 2,2.4 വനങ്ങള്‍ കുന്നത്തുകാവ്, പേടിയാട്ടകാവ്, കോഴിശ്ശേരികാവ് തുടങ്ങി അനേകം കാവു കള്‍ വിവിധയിനം വന്‍മരങ്ങളാലും സസ്യങ്ങളാലും വളര്‍ന്ന് പന്തലിച്ച് അനേകം ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായി ജൈവവൈവിധ്യങ്ങളോടെ നിലകൊ ള്ളുന്നു. ഭു്രകൃതിയും കാലാവസ്ഥയും അനുസരിച്ച് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ് കടലുണ്ടിയിലെ ജനങ്ങള്‍. 2,3 തൊഴില്‍മേഖല ഞണ്ടുപിടുത്തം, മണല്‍വാരല്‍, ഇത്തിള്‍വാരല്‍, കൃഷിപ്പണി, തെങ്ങുകയ റും, ആശാരിപ്പണി, മത്സ്യബന്ധനം, തട്ടാന്‍പണി, ഓലമെടയല്‍, കൊപ്രപ്പണി, തടി മില്‍ ജോലി, കാളപുട്ട, കക്കവാരല്‍, കല്ലുമ്മക്കായ പറിയ്ക്കല്‍, പുരമേയല്‍, മണ്‍പാത്രനിര്‍മ്മാണം, കല്ലുവെട്ടു, കൈതോലപ്പായ നിര്‍മ്മാണം, ചെത്തുതൊഴില്‍ തുടങ്ങി വിവിധങ്ങളായ തൊഴില്‍മേഖലകളില്‍ മണ്ണുര്‍-കടലുണ്ടി ദേശത്തെ ജന ങ്ങള്‍ വ്യാപൃതരായിരുന്നു. കൂടാതെ കേരളത്തിലെ ആദ്യത്തെ റെയില്‍വെ ചാലിയം കടലുണ്ടി-തിരുര്‍ റൂട്ടില്‍ സ്ഥാപിതമായതിനാല്‍ പ്രദേശവാസികള്‍ക്ക് റെയില്‍വേയില്‍ വിവിധ തസ്തികകളിലേക്ക് തൊഴിലും ലഭിച്ചു. ഇതര സര്‍ക്കാര്‍ജോലികളിലും ഈ മേഖലയിലുളളവര്‍ക്ക് നിയമനം ലഭിച്ചിരുന്നു. ചാലി യാര്‍തീരത്ത് പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ ഫിഷറീസ് എന്ന കമ്പനി വിവിധതരം 76 മത്സ്യങ്ങളും പഴങ്ങളും സംസ്കരിച്ച് ടിന്നുകളിലാക്കി (canned fishes and fruits) വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എല്ലുപൊടിക്കുന്ന ഒരു കമ്പ നിയും കടലുണ്ടിയില്‍ നിലനിന്നിരുന്നു. കുടാതെ കടലുണ്ടിപ്പുഴയുടെ അരികില്‍ അരിയല്ലൂര്‍ ഫിഷ് ഓയില്‍ എന്ന സ്ഥാപനവും പ്രവര്‍ത്തിച്ചിരുന്നു. സ്റ്റീല്‍പാത്രങ്ങ ളുടെ നിര്‍മ്മാണവും ഇവിടെ നടന്നിരുന്നു. അതുകൊണ്ടുതന്നെ പ്രാദേശികരായ ധാരാളം ആളുകള്‍ക്ക് തൊഴിലും ലഭിച്ചു (അബ്ദുള്‍ വാഹിദ, 2020: 24). കൃഷിയുടെ വിപണനകേന്ദ്രം കോഴിക്കോടായിരുന്നു. തോണിമാര്‍ഗ്ഗം കൊണ്ടുപോയി നേരിട്ടും ഇടനിലക്കാര്‍ വഴിയും ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പ് വിദേശികള്‍ സ്ഥാപിച്ചിരുന്ന ചാലിയം ഫിഷ റീസ് കമ്പനിയാണ് കടലുണ്ടി പഞ്ചായത്തിലെ ആദ്യത്തെ വ്യവസായസ്ഥാപനം. സ്ത്രീകള്‍ വലനെയ്ത്ത്, കുട്ടയുണ്ടാക്കല്‍, പായനെയ്ത്ത്, അവിലുണ്ടാക്കല്‍, ബീഡിതെറുപ്പ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. 2,3.1 കൃഷി നെല്ല്, തെങ്ങ് പച്ചക്കറികളായ വെളളരി, പയര്‍, വെണ്ട, മുരിങ്ങ, ചേന, ഇഞ്ചി, വഴുതന, തക്കാളി, കുമ്പളങ്ങ, ഇളവന്‍, മത്തന്‍, വിവിധതരം മുളകുകള്‍, പയര്‍വര്‍ഗ്ഗങ്ങങായ വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, കിഴങ്ങുവര്‍ഗ്ഗങ്ങളായ മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചില്‍, വിവിധയിനം വാഴകള്‍, എളള്, പഴവര്‍ഗ്ഗങ്ങളായ പപ്പായ, വത്തക്ക, കൈതച്ചക്ക, സപ്പോട്ട തുടങ്ങിയവയും നട്ടുവളര്‍ത്തിയിരുന്നു. എല്ലാ വര്‍ഷവും കന്നിമാസത്തിലെ മകം നക്ഷ്രതം നെല്ലിന്റെ പിറന്നാളായി കര്‍ഷകര്‍ കരുതുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ പിറന്നാള്‍ ആഘോഷ പൂര്‍വം കൊണ്ടാടിയിരുന്നു. കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പ് മേടമാസമാരംഭി ക്കുന്ന വിരിപ്പുകൃഷി ചിങ്ങം-കന്നിയോടെ കൊയ്തെടുക്കുന്നു. മുണ്ടകനും, പുഞ്ചയും ആഴംകൂടിയ പാടങ്ങളിലാണ് ചെയ്തുവന്നിരുന്നത്. വിരിപ്പുകൃഷി വിത യ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ഞാറുപറിച്ചും നടാറുണ്ട്. വിരിപ്പ് കൊയ്ത്തിന് കന്നിക്കൊയ്ത്തെന്നും പറയാറുണ്ട്. പൊതുവെ മൂന്ന് രീതിയി ലുള്ള കൃഷിരീതികളാണ് ഉള്ളത്. കുട്ടായി, ആര്യന്‍, ചെറിയാര്യന്‍, ജ്യോതി, ത്രിവേണി, ഐ.ആര്‍.എട്ട മുതലായ വിത്തുകളായിരുന്നു ഈ പാടശേഖരങ്ങളില്‍ 77 വിതച്ചിരുന്നത്. നിലത്തിന്റെ നിരപ്പ് ഒരുപോലെയാക്കി നിര്‍ത്തി എല്ലാ സ്ഥലത്തും ഒരേ അളവില്‍ വെള്ളം കിട്ടുമെന്ന് ഉറപ്പാക്കിയാണ് കൃഷി ചെയ്യുന്നത്. നിലംതയ്യാറാക്കല്‍ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ഉപ യോഗിച്ചിരുന്നു. വര്‍ഷത്തിലൊരു പ്രാവശ്യം മാശ്രം വിളവെടുത്തിരുന്ന നെല്ലിന മായി “കൂട്ടായി'യാണ് ഈ മേഖലകളില്‍ കൃഷിചെയ്തിരുന്നത്. ജലലഭൃത ധാരാള മായി ഉള്ള ഇടങ്ങളിലാണ് ഈ വിത്തിനത്തിന് സമൃദ്ധമായി വളരാന്‍ കഴിയുക. ഒരാളുടെ പൊക്കത്തില്‍ വളരുന്ന ലവണ ര്രതിരോധശേഷിയുള്ള ചുകന്നുതുടുത്ത നല്ലയിനം നെല്ലാണ് ഇത്. ഈ വിത്ത് കൃഷിചെയ്യുന്ന പാടശേഖരത്തെ പൊക്കാളി പ്പാടമെന്നാണ് പറയുന്നത്. പൊക്കത്തില്‍ ആളി നില്‍ക്കുന്നത് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. വേനലില്‍ വിതയ്ക്കുകയും സാധാരണയില്‍നിന്ന് ഉയരത്തില്‍ വളരുന്നതിനാലും അധികജലം ഇതിനെ ദോഷകരമായി ബാധിക്കാറില്ല. വിത്ത് വിതയ്ക്കുന്നതിനു മുമ്പായി കുറച്ചു വിത്ത് എണ്ണിത്തിട്ടപ്പെടുത്തി ചിരട്ടയില്‍ മുള പിക്കുന്നു. മുളയ്ക്കുന്ന വിത്തിന്റെ എണ്ണം അനുസരിച്ചാണ് ഇതിന്റെ ഉല്‍പാദനല ഭൃത കണക്കാക്കുന്നത്. ശേഷം വിത്ത് വിതയ്ക്കുന്നു. ആര്യന്‍, ചെറിയാര്യന്‍ തുടങ്ങിയ നാടന്‍ വിത്തുകളുടെയും പിന്നീട് വന്ന ജ്യോതി, ത്രിവേണി, ഐ.ആര്‍.എട്ട തുടങ്ങിയവയുടെയും വിളവെടുപ്പുകാലം വര്‍ഷത്തില്‍ രണ്ട് തവണയാണ്. കൊയ്ത്തു കഴിഞ്ഞതിനുശേഷം അടുത്ത വര്‍ഷ ത്തേക്കുള്ള വിത്തുകള്‍ ശേഖരിക്കുന്നതിന് പ്രതേക രീതികളുണ്ട്. നല്ലയിനം വിത്തുകള്‍ സ്വരൂപിച്ച് ചാണകം മെഴുകിയ തറയില്‍ നിരത്തി നിലാവെളിച്ചത്തില്‍ ഉണക്കുന്നു. പാകമായതിനു ശേഷം വൈക്കോലില്‍ പൊതിഞ്ഞുകെട്ടി പത്തായ ത്തില്‍ സൂക്ഷിക്കുന്നു. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നത് ഭൂരിഭാഗവും ദലിത് വിഭാഗങ്ങളായിരു ന്നു. സ്ത്രീകളായിരുന്നു പാടങ്ങളില്‍ കുടുതലായി പണിയെടുത്തിരുന്നത്. വിത യ്ക്കുന്നതു മുതല്‍ കൊയ്യുന്നതുവരെയും ശേഷമുള്ള മറ്റുകാര്യങ്ങളിലും സ്ത്രീസാന്നിധ്യം അനിഷേധ്യമായിരുന്നു. കാര്‍ഷിക ഉര്‍വരതയ്ക്ക് അമ്മദൈവസ ങ്കുല്പത്തെ പ്രതിഷഠിക്കാനുള്ള കാരണവും അതുതന്നെയാണ്. വളരെ ഈണത്തിലും താളത്തിലും പൂര്‍വികര്‍ പകര്‍ന്ന കൃഷിസങ്കല്പ ങ്ങള്‍ കോര്‍ത്തിണക്കിയ നാട്ടിപ്പാട്ടോടുകൂടി നാടും പാടവും ഉണരുന്നു. ശേഷം 78 കൃഷിയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട മറ്റു ജോലികളിലൂടെ തുടര്‍ന്നു കൊയ്ത്തുനാളുകളിലെത്തുന്നു. നാട്ടിലും ജന്മികുടിയാന്‍ വീടുകളിലെല്ലാം തന്നെ ഉത്സവ പ്രതീതിയായിരിക്കും. ഓരോ ജന്മിയുടെയും കുടിയാന്മാരായിട്ടുളള ആളുക ളായിരിക്കും അതാത് പാടങ്ങളില്‍ പണിയെടുത്തിരുന്നത്. ആയതിനാല്‍ അടിയാന്‍ കുടുംബങ്ങളില്‍ സംഭവിക്കുന്ന മരണംപോലുള്ള അടിയന്തിരങ്ങളില്‍ അതാത് ജന്മിമാരാണ് അതിന്റെ കര്‍മ്മങ്ങള്‍ക്കുവേണ്ട ചിലവുകള്‍ വഹിച്ചിരുന്നത്. കാര്‍ഷിക സമൃദ്ധിയുടെ ആഴവും പരപ്പുമുള്ള ഒരുകാലം ഈ നാടിനുണ്ടായിരു ന്നു. കൃഷിയിലും അതിനോട് അനുബന്ധിച്ച മറ്റു പല തൊഴിലുകളിലും ഇവി ടുത്തെ ജനങ്ങള്‍ ഏര്‍പ്പെട്ടിരുന്നു. കൊയ്ത്തുകഴിഞ്ഞാല്‍ പത്തുപറയ്ക്ക് ഒരു പറ നെല്ല് കൂലിയായും നല്‍കിയിരുന്നു. കൂലിയിനത്തില്‍ പുരുഷന്മാര്‍ക്ക് നാലു രുപയും സ്ത്രീകള്‍ക്ക് രണ്ടു രുപയുമായിരുന്നു. 1960-6ട കാലഘട്ടങ്ങളില്‍ ഇത് മനസ്സിലാക്കിത്തരുന്നു. കോള്‍നിലങ്ങള്‍ കേരളത്തിന്റെ പ്രധാന നെല്ലുല്പാദന മേഖലയാണ്, എന്നതുപോലെത്തന്നെ കടലുണ്ടി മണ്ണൂര്‍ ദേശത്തിനും ആ ഭൂമിശാസ്ത്രം തന്നെ യാണ് കാണാന്‍ കഴിയുന്നത്. മലനിരകളില്‍നിന്നും മഴവെള്ളത്തോടൊപ്പം ഒഴുകി വരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് ഇവിടെ അടിഞ്ഞുകുടുകയും കൃഷിയ്ക്ക് അനു യോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നു സ്ഥിതിചെയ്യുന്ന ഇവിടം മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാകുന്നു. മഴക്കാല ത്തിനുശേഷം പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ പല്‍ച്രകങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള തേവുയന്തരങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ തേവ് യന്ത്രങ്ങള്‍ക്ക് പകരം മോട്ടോറുകള്‍ ഉപയോഗിക്കുന്നു. വിവിധോദ്ദേശ്യപര മായ യന്ത്രങ്ങളുടെ കടന്നുവരവോടുകൂടി കൃഷിപ്പണിയിലും മറ്റു ഇതര തൊഴിലിട ങ്ങളിലും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിവിശേഷം കടലുണ്ടിയില്‍ സംജാതമായി. കടലുണ്ടി-മണ്ണൂര്‍ ദേശങ്ങളിലും ചാലിയത്തിന്റെ തീര്രപദേശങ്ങളിലും തെങ്ങുകൃഷി വ്യാപകമാണ്. ഉപ്പ് ജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റും തെങ്ങിന് വളരാന്‍ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. ഇളകിയ മണല്‍ ചേര്‍ന്ന പശിമരാശി മണ്ണാണ് തെങ്ങിന് സമൃദ്ധമായി വളരാനുള്ള സാഹചര്യം ഒരുക്കുന്നത്. ഉയരംകു ടിയ തെങ്ങുകള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുശേഷവും പൂക്കാന്‍ തുടങ്ങുന്നു. ഇതിന് രണ്ട് വര്‍ഷക്കാലംകൊണ്ടേ പൂര്‍ണ്ണവളര്‍ച്ച ഉണ്ടാവുകയുള്ളു. വിളവെടുത്ത 79 തേങ്ങ തണലുള്ള ഭാഗങ്ങളില്‍ കുട്ടിയിടുന്നത് പൊളിച്ചെടുക്കുന്നതിലും ഗുണനില വാരമുള്ള കൊധഗ്ര ലഭിക്കുന്നതിനും ഉപകരിക്കുന്നു. തെങ്ങുകൃഷിയുമായി ബന്ധ പ്പെട്ട തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കും കൊപ്ര ആട്ടുന്നവര്‍ക്കും ഓലമെടയല്‍, പുരപ്പണിക്കാര്‍, കയര്‍ത്തൊഴിലാളികള്‍ തുടങ്ങി വൃത്യസ്ത തൊഴിലാളികള്‍ക്കും ഉപജീവനത്തിനായുള്ള മാര്‍ഗ്ഗം തേടാന്‍ കഴിഞ്ഞിരുന്നു. കളള്‍ വ്യവസായം തഴച്ചു വളരാനും ഇത് കാരണമായി. ചെത്തുതൊഴിലാളികള്‍ ഇതിന്റെ ഭാഗമായി മാറി. കേരളത്തില്‍ പൊതുവെ എന്നപോലെ ഈ ദേശത്തും ഓലമെടഞ്ഞ വീടുകളായി രുന്നു കൂടുതല്‍. ഇതിന്റെ നിര്‍മ്മാണത്തിലും തെങ്ങിന്‍ തടികളായിരുന്നു ധാരാള മായി ഉപയോഗിച്ചിരുന്നത്. ഇന്ന് പരിഷകൃത കാലത്തിന്റെ സുഖസകര്യങ്ങള്‍ ഇവിടെയും കടന്നെത്തിയതിനാല്‍ ഓലപ്പുരകളും അതുമായി ബന്ധപ്പെട്ട തൊഴിലു കളും ഇന്ന് കാണാന്‍ കഴിയുന്നില്ല. തെങ്ങും നെല്ലും കുടാതെ തേക്ക്, കമുക, മാവ്, പ്ലാവ്, ചീനി, വീട്ടി, പുളി, പറങ്കിമാവ്, നെല്ലി, താന്നി, ഇലഞ്ഞി, പാല, കൊന്ന, ആര്യവേപ്പ്, ജാതി, കൊക്കോ, പന, കാഞ്ഞിരം തുടങ്ങി വിവിധയിനം വൃക്ഷങ്ങളും റോസ്, ചെട്ടി, ജമന്തി, മല്ലി, മുല്ല, മന്താരം, കോളാമ്പിപ്പൂ, കാക്കപ്പൂ തുടങ്ങിയ പുഷപച്ചെടികളും വ്യത്യസ്ത നിറങ്ങളോടുകുടിയ ഇലച്െടികളും തുളസി, കഞ്ഞിക്കുര്‍ക്കല്‍, കുവളം, തഴുതാമ, കിയാര്‍നെല്ലി, കരിനെച്ചിപോലുള്ള ഈഷധസസ്യങ്ങളും ദശപുഷപങ്ങളും ധാരാള മായി ഈ പ്രദേശങ്ങളില്‍ വളരുന്നു. 2.3.2 കയര്‍പിരിയ്ക്കല്‍ കേരളത്തില്‍ ആലപ്പുഴ എന്നപോലെ കടലുണ്ടിയ്ക്കും കയര്‍ നിര്‍മ്മാണ ത്തില്‍ ്രബലസ്ഥാനം ഉണ്ടായിരുന്നു. കിഴക്കിന്റെ വെനീസില്‍ കയര്‍ മേഖലയും വടക്കേ മലബാറിലെ ബീഡിവ്യവസായംപോലെ കടലുണ്ടിയിലെ ചകിരിത്തൊഴി ലാളികള്‍ക്ക് പറയാന്‍ ഒരു കഥയുണ്ട്. ഒരുകാലത്ത് കേരളത്തിലെ തീരദേശമേഖല യിലെ ഭൂരിഭാഗം വില്ലേജുകളിലെയും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു കയർവ്യവസായം. കടലുണ്ടിയിലെയും ചാലിയത്തെയും ജനങ്ങളുടെ ചരിത്രം വ്യത്യസ്തമല്ല. പാശ്ചാതൃരും അറബ്ദേശക്കാരും ഇവിടെ നിര്‍മ്മിക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ അതാത് ദേശങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകുമായിരുന്നു. കൂടാതെ മദിരാശിയിലേക്കും കയറ്റുമതി ഉണ്ടായിരുന്നു. പച്ചത്തൊണ്ട് കായലിലിട്ട 80 മാസങ്ങളോളം അഴുകിയശേഷം തൊഴിലാളികള്‍ അത് തല്ലി ചകിരിയാക്കുന്നത് കടലുണ്ടിയിലേയും ചാലിയത്തെയും നിത്യ കാഴ്ചകളായിരുന്നു. കേരളത്തെ മൊത്തമെടുത്താല്‍ അനേകായിരം പേര്‍ക്ക് ഉപജീവനമായിരുന്നു ഈ വ്യവസാ യം. അന്നന്നത്തെ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് ഈ ദേശക്കാര്‍. സമ്പാദ്യ ശീലം വളരെ കുറഞ്ഞവരുമായിരുന്നു അവര്‍. തേങ്ങയുടെ പുറംതോടിലെ നാരായ ചകിരി പാകപ്പെടുത്തിയ ശേഷം കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ചു ണ്ടാക്കുന്ന ബലമുള്ള ചരടാണ് കയര്‍. ചെറിയ കനമുള്ള കയര്‍ മുതല്‍ കപ്പലുകള്‍ കെട്ടിവലിക്കാവുന്നത്ര വലിപ്പമുള്ള വടങ്ങള്‍ വരെ ഈ നാരുകള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കയര്‍ നിര്‍മ്മാണം വളരെ പുരാതനമായ ഒരു തൊഴിലാണ്. ഇവിടെ നിന്നുള്ള കയര്‍ കയറ്റിക്കൊണ്ടുപോയിട്ടാണ് അറബികള്‍ വഞ്ചികളുടെ പലകകള്‍ കൂട്ടിത്തുന്നുന്നത്. കടലിലെ ഉപ്പുവെള്ളവുമായി സമ്പര്‍ക്കത്തില്‍വന്നാലും കയറിന് പ്രതിരോധശേഷി കുടുതലായതിനാല്‍ പഴയകാല കപ്പലുകള്‍ കയറിനെ ഗ്രയോജ നപ്പെടുത്തിയിരുന്നു. പ്ലാസ്ത്ിക കയറിന്റെ ഉപയോഗത്തേക്കാള്‍ ചകിരിയുടെ ഉപ യോഗത്തിനാണ് കുടുതല്‍ വിപണനസാധ്യതയുള്ളത്. കടലുണ്ടി-ചാലിയം-മണ്ണുര്‍ മേഖലകള്‍ കയര്‍നിര്‍മ്മാണത്തില്‍ പേരെടുത്തിരുന്നു. ചകിരിവ്യവസായവുമായി ബന്ധപ്പെട്ട കടലുണ്ടി കോട്ടക്കുന്നില്‍ കമ്പനി പ്രവര്‍ത്തിച്ചുവരുന്നു. വെള്ളത്തില്‍ തറയ്ക്കുന്ന കുറ്റികളിലും മീന്‍പിടിക്കുന്ന വലകളിലും കയര്‍ ഉപയോഗിച്ചിരുന്നു. പലതരത്തിലുള്ള കെട്ടുകള്‍ക്കും അലങ്കാരങ്ങള്‍ക്കും കയര്‍ ഉപയോഗിക്കാറുണ്ട്. ഉരുക്കളിലെ പലകകള്‍ തമ്മില്‍ ബന്ധിപ്പിക്കാനും കയര്‍ ആവശ്യമായിരുന്നു. എന്നാല്‍ മെടയാത്ത കയര്‍ അഥവാ ചകിരി ഇതിന്റെ ഉപയോഗങ്ങള്‍ വിവിധ മേഖ ലകളില്‍ വ്യാപിച്ചുവരുന്നു. കാര്‍പ്പറ്റുകള്‍, പെയിന്റു്ബഷുകള്‍, മാറാല നീക്കാ നുള്ള ഉപകരണങ്ങള്‍ ഇങ്ങനെ പല രീതിയിലുള്ള വീട്ടാവശ്യങ്ങള്‍ക്കും കയര്‍ ഉപ യോഗിക്കുന്നു. 1980-നു ശേഷം കേരളത്തിന്റെ കയര്‍ മേഖല തകര്‍ന്നു. ഈ അവസ്ഥ കടലുണ്ടിയേയും ബാധിച്ചു. നാലായിരത്തില്‍പരം ജനങ്ങള്‍ ഈ കയര്‍ വ്യവസായമേഖലയിലെ ജോലി യില്‍ ഏര്‍പ്പെട്ടിരുന്നു. വ്യവസായമേഖലയിലെ യന്ത്രവല്‍ക്കരണവും വൈവിദ്ധ്യ വല്‍ക്കരണവും ഉള്‍ക്കൊള്ളാനാവാതെ കയര്‍മേഖല തകര്‍ന്നു. തൊണ്ടുശേഖരി ക്കാന്‍ കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതും തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി 81 ആക്കുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും കയര്‍വ്യവസായത്തെ സാരമായി ബാധിച്ചു. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കി. തൊഴിലാളികളില്‍ പലര്‍ക്കും തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നു. അധ്വാനത്തിനനുസരിച്ച് വേതനം കിട്ടാത്തതും സ്ഥിരംതൊഴില്‍ ഇല്ലാത്തതും ഈ മേഖലയെ അനാകര്‍ഷകമാക്കി. ചില മേഖലകളില്‍ ഇത് പൂര്‍ണ്ണമായും നിലച്ചു. കടലുണ്ടിപ്പുഴ, ബാലാതുരുത്ത്, ചെറുതുരുത്ത്, സി.പി.തുരുത്ത് തുടങ്ങിയ മേഖലകളിലായിരുന്നു ചകിരിത്തൊണ്ട് കുടുതലായി പുഴ്ത്തിയിരുന്നത്. എന്നാല്‍ കണ്ടല്‍വനങ്ങളുടെ സമൃദ്ധമായ വളര്‍ച്ചയെ ലക്ഷ്യമിട്ട നടന്ന വനവല്‍ക്കരണത്തിന്റെ ഭാഗമായി ഈ മേഖലയിലെ ചകിരിത്തൊണ്ട് പൂഴ്ത്തല്‍ നിര്‍ത്തല്‍ചെയ്തു. ഇത് കയര്‍ വ്യവസായത്തെ ദോഷ കരമായി ബാധിക്കുകയും കടലുണ്ടിയിലെ കയർവ്യവസായം തകരുന്നതിന് ഇത് ഒരു കാരണമായി. 2,3.3 മറ്റ് തൊഴിലുകള്‍ തീരക്കടല്‍, ആഴക്കടല്‍ കേന്തദ്രീകരിച്ചുളള മത്സ്യബന്ധനവും ഉള്‍നാടന്‍ ശുദ്ധജല മത്സ്യബന്ധനവും ഈ നാടിന്റെ സാമ്പത്തിക മേഖലയില്‍ കൃത്യമായ സ്വാധീനം ചെലുത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കുടുതല്‍ മത്സ്യ ത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇടമാണ് കടലുണ്ടി. 2500-ല്‍ പരം കുടും ബങ്ങള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടു ജീവിക്കുന്നു. ഇതുപോലെ കക്ക ലഭൃത കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളി കളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. കടലുണ്ടി, ചാലിയം മേഖലകളിലായിരുന്നു കക്ക വാരല്‍ സജീവമായിരുന്നത്. ഇവിടെനിന്നും ഇതരദേശങ്ങളിലേയ്ക്കും, വിദേ ശരാജ്യങ്ങളിലേയ്ക്കും കക്ക കയറ്റി അയയ്ക്കുമായിരുന്നു. വെള്ള കക്ക, കറുത്ത കക്ക എന്നിങ്ങനെ രണ്ടുതരം കക്കകളാണുള്ളത്. കുമ്മായത്തിന് ഏറ്റവും കൂടു തല്‍ ഉപയോഗിച്ചിരുന്നത് വെള്ള കക്കയാണ്. എന്നാല്‍ ചുമരുകള്‍ വെള്ള പൂുശു ന്നതിന് ആധുനിക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വന്നതോടെ കുമ്മായത്തിന്റെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇതും കക്കത്തൊഴിലാളികളെ സാരമായി ബാധിച്ചു. കക്ക വാരാന്‍ പുഴയിലേക്ക് പോകുന്ന ഓരോ വള്ളത്തിലും രണ്ടുപേര്‍ വീതമുണ്ടാകും. കരയില്‍ ഇത് ശേഖരിക്കാനും അനുബന്ധ ജോലിക്കുമായി ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു. പുഴയില്‍നിന്ന് പൂഴിവാരല്‍ തൊഴിലായി സ്വീക 82 രിച്ചവരും കടലുണ്ടി ഭാഗത്ത് സജീവമായിരുന്നു. എന്നാല്‍ പുഴിവാരുന്ന ഇടയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും ഇതിന്റെ ഫലമായി കര ഇടിയുകയും ചെയ്യുന്നത് കക്കയുടെ പ്രജനനത്തെയും വളര്‍ച്ചയെയും സാരമായി ബാധിച്ചു. ഇവിടങ്ങ ളില്‍നിന്ന് മുരുവും ധാരാളമായി ലഭിച്ചിരുന്നു. ഇതുകൂടാതെ ഇവിടെ കല്ലുമ്മക്കായ (കടുക്കയും സുലഭമായി ഉണ്ടായിരുന്നു. കല്ലുമ്മക്കായ കൃഷിക്കാവശ്യമായ വിത്തുകള്‍ മംഗലാപുരം, തൃശ്ശൂര്‍ മേഖലകളില്‍നിന്ന് എത്തിച്ചു പുഴയില്‍ നിക്ഷേ പിച്ചുകൊണ്ട് തൊഴില്‍ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട. അന്‍പതിനായിരം രൂപമുടക്കി വിത്തിറക്കിയാല്‍ നാലുലക്ഷം രൂപവരെ വിപണിയില്‍ കിട്ടുന്ന തരത്തില്‍ ഇതിന്റെ വിളവെടുപ്പ് നടത്തുന്നു. പുഴയിലെ അഴുക്കുവെള്ളം ഒഴുകിയെത്തിയാല്‍ ഈ കൃഷിയുടെ മേന്മയെ സാരമായി ബാധിക്കാറുണ്ട്. ഈ അഴുക്കുവെള്ളത്തിന്റെ വരവിനെ പ്രദേശവാസി കള്‍ “നീറുമാറി” എന്നാണ് പറയുക. ഈ ജോലികളിലെല്ലാം, സ്ത്രീകളും പുരുഷ ന്മാരും സജീവമായി ഏര്‍പ്പെട്ടിരുന്നു. കല്ലുമ്മക്കായ കൃഷി കൂടാതെ ചെമ്മീന്‍ കൃഷിയും ധാരാളമായി ചെയ്തുവരുന്നുണ്ട്. കൂടാതെ ഇവിടങ്ങളില്‍നിന്ന് ലഭി ക്കുന്ന ഞണ്ട്, ചെമ്പല്ലി, കരിമീന്‍, കോര, മാലാന്‍, തിരുത, പരല്‍മീന്‍, കോലിമീന്‍, ഏട്ട, പൂമീന്‍, പാരമീന്‍, ഏരി, മാന്തൾ, വെട്ടന്‍, പൂയ്യാന്‍, തിരണ്ടി, കരിങ്കണ്ണാന്‍ തുടങ്ങി ഒട്ടേറെ മത്സ്യങ്ങള്‍ മലേഷ്യപോലുള്ള വിദേശനാടുകളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട. ഇതുപോലെ ഒട്ടേറെ മത്സ്യങ്ങള്‍ കടലുണ്ടിപ്പുഴയില്‍നിന്ന് ലഭി ക്കുന്നു. ഏറു ചുണ്ട, പറച്ചുണ്ട, വല, റിങ്ങ്, കുത്തുട് തുടങ്ങിയവ ഉപയോഗിച്ചാണ് പുഴയില്‍ മത്സ്യബന്ധനം നടത്തുന്നത്. കൃഷിയിടങ്ങളില്‍ പല മാറ്റങ്ങള്‍ സംഭവിക്കുകയും കൃഷി നഷ്ടത്തില്‍ ചെയ്യേണ്ടിവരുന്നതും കാലാവസ്ഥാവ്ൃയതിയാനങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാ ശവും കൊണ്ട് വളരെ പരിമിതമായേ നെല്ലുല്‍പ്പാദനം നടക്കുന്നുള്ളു. നാളികേര ത്തിന്റെ വിലത്തകര്‍ച്ച കേരകര്‍ഷകരെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു. മത്സ്യമേഖലയെടുത്താലും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. മത്സ്യ ത്തില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനോ സാമ്പത്തികനിലയില്‍ പുരോഗതി ഉണ്ടാക്കുവാനോ കഴിഞ്ഞില്ല (ക.ഗ്രാ.പ.വി.രേ.പ.പ., 2012-2017: 31). കട ലുണ്ടി, മണ്ണൂര്‍, ചാലിയം ദേശത്തെ തൊഴിലാളികളില്‍ ഇന്ന് ്രധാനമായും ആശ്ര യിക്കുന്നത് നിര്‍മ്മാണമേഖലയെയാണ്. ധാരാളം മത്സ്യത്തൊഴിലാളികളും ഉണ്ട്. 83 സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ സഹകരണസ്ഥാപനങ്ങളില്‍ ജോലിചെയ്യു ന്നവര്‍ ഇവരെല്ലാം ചേര്‍ന്നതാണ് ഇന്നത്തെ തൊഴില്‍മേഖല. തനതായ ഗ്രാമീണസംസ്കാരത്തെ മുറുകെപ്പിടിക്കുന്ന പ്രദേശങ്ങളില്‍ മുഖ്യമായും പിന്‍തുടരുന്നത് കൃഷിയും പരമ്പരാഗത വ്യവസായങ്ങളുമാണ്. കൃഷി യിടങ്ങള്‍ നികത്തി ഭൂമികളായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ മാത്രമല്ല അപകടത്തില്‍പ്പെടുന്നത്. അതുപോലെ മത്സ്യബന്ധനവു മായി ജീവിക്കുന്ന തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ടു ര്രവര്‍ത്തിക്കുന്ന കമ്പനികളുടെ തകര്‍ച്ചയും എല്ലാംതന്നെ ഒരു രാജ്യത്തിന്റെ ജീവിത ആവാസസ്ഥി തിയെ എങ്ങനെയെല്ലാം ബാധിക്കുന്നുവോ അങ്ങനെയെല്ലാം കേരളത്തില്‍ മത്സ്യ ഗ്രാമമെന്നറിയപ്പെടുന്ന കടലുണ്ടിയ്ക്കും ഈ തകര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട് (ക.ഗ്രാ. പ.വി/പ; 2012-2017: 22) 2.4 കടലുണ്ടിയുടെ സാമുഹൃഘടന വിദേശരാജ്യങ്ങളുമായുള്ള വാണിജ്യബന്ധം ഈ ഗ്രാമത്തിന്റെ സാംസ്‌കാ രിക പരിവര്‍ത്തനത്തിന് വലിയ വപങ്കുവഹിച്ചിട്ടുണ്ട. ജാതി-ജന്മി-നാടുവാഴിത്ത കാലഘട്ടത്തിലും ബ്രിട്ടീഷ് വാഴ്ചയിലും ഈ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന കീഴാളര്‍ വിധിവിശ്വാസത്തിനടിമപ്പെട്ട മേലാളവര്‍ഗ്ഗത്തിന്റെ ചുഷണത്തിന് വിധേയ രായി കഴിയുകയായിരുന്നു. കേരളത്തിലാകെ ജന്മിത്തത്തിനും ജാതീയതയ്ക്കുമെ തിരെ ഉയര്‍ന്നുവന്ന രാഷ്്രീയനവോത്ഥാനപ്രസ്ഥാനങ്ങളുടെ അലയൊലികള്‍ കട ലുണ്ടിയിലും ചലനങ്ങളുണ്ടാക്കി. ഇത് ജനങ്ങളില്‍ സ്വത്വബോധമുണര്‍ത്തുകയും ഭൂുവുടമാബന്ധങ്ങളിലും സാംസ്കാരികമേഖലയിലും ഗുണപരമായ പരിവര്‍ത്തന ങ്ങളുണ്ടാക്കി. പുറത്തുനിന്നുനോക്കുമ്പോള്‍ മതപരമായ സ്പര്‍ദ്ധയോ ജാതീയ മായ ഉച്ചനീചത്വമോ ഇല്ലാത്ത എല്ലാ മതവിഭാഗങ്ങളുടെയും സനഹാര്‍ദ്ദാന്ത രീക്ഷംപുലരുന്ന ഒരു സാമൂഹ്ൃയഘടനയാണ് കടലുണ്ടിയിലുളളത് (ക.ഗ്രാ. പ.ADM/60.ക.വി.രേ., 2017: 144). 25 ജാതിവ്യവസ്ഥയുടെ ചരിത്രം ചേരസാമ്രാജ്യത്തിന്റ തകര്‍ച്ചയോടുകൂടി നമ്പൂതിരിമാര്‍ അധീശത്വശക്തി യാവുകയും കേരളത്തില്‍ ജാതിവ്യവസ്ഥ നടപ്പിലാക്കുകയും ചെയ്തു. സവര്‍ണ്ണ 84 രും, അവര്‍ണ്ണരും എന്ന വര്‍ണ്ണവ്യവസ്ഥയും തൊട്ടുകുടായ്മയും തീണ്ടിക്കുടാ യ്മയും ജാതിനിര്‍ണ്ണയത്തില്‍ പ്രതിഫലിക്കുകയുണ്ടായി. ഓരോരുത്തര്‍ വസി ക്കുന്ന സ്ഥലനാമത്തെയും അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിനെയും സൂചിപ്പി ക്കുന്ന തരത്തില്‍ ജാതിപ്പേരുകള്‍ ചാര്‍ത്തപ്പെട്ടു. തിയ്യര്‍, കണിയാന്‍, കമ്മാളര്‍, ബില്ലവ, നാടാര്‍, കൊല്ലന്‍, ചെറുമര്‍, പറയര്‍, പുലയര്‍, പെരുവണ്ണാന്‍, പാണര്‍, പെരുംകൊല്ലന്‍, മലയര്‍, മാരാര്‍, മുക്കുവര്‍, ശാലിയര്‍, ഉള്ളാടര്‍ തുടങ്ങി അറുപ തോളം ജാതി സമൂഹങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നു. ഭൂമിയ്ക്കുമേലുള്ള അവര്‍ണരുടെ അവകാശങ്ങളെ മേല്‍ജാതിക്കാര്‍ വിലക്കി. ആചാരപരമായി അയിത്തക്കാരാക്കുകയും ബുദ്ധിപരമായി എല്ലാവിധ വിജ്ഞാനസമ്പാദന മാര്‍ഗ്ഗങ്ങളും കൊട്ടിയടയ്ക്കുകയും ചെയ്തു. ചാതുര്‍വര്‍ണ്ണ്യം നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ ജന്മിത്തസ്്രദായവും ശക്തമായിരുന്നു. ജാതി വ്യവസ്ഥയില്‍ വിശ്വസിച്ചിരുന്ന ഉന്നതകുലജാതരായ വ്യക്തികള്‍ ജന്മിമാരും താഴ്ന്ന ജാതിക്കാര്‍ അവരുടെ കുടിയാന്മാരുമായിരുന്നു. കേരളത്തിന്റെ പൊതുവി ലുള്ള ഇത്തരം വിവേചനങ്ങള്‍ തന്നെയായിരുന്നു കടലുണ്ടിയിലും ഉണ്ടായിരുന്ന ത്. ജന്മിമാര്‍ തൊഴിലാളികളെ അടിമകളെപ്പോലെയായിരുന്നു പരിഗണിച്ചിരുന്നത്. ഈഴവര്‍, നാടാര്‍, പറയര്‍, പുലയര്‍, കുറവര്‍, കമ്മാളര്‍ തുടങ്ങിയ കീഴാളര്‍ കടലു ണ്ടിയിലെ മനേഴി, അമ്പാളി, അമ്പാളിപ്പറമ്പ്, കൂര്‍മന്തറ, പുതിയകത്ത്, കൊറാത്ത്, കായക്കത്തറ, കോഴിക്കോട് തുടങ്ങിയ ജന്മിമാരുടെ കൃഷിയിടങ്ങളിലെ പണിക്കാ രായിരുന്നു. 2,6 മതം കടലുണ്ടി-മണ്ണൂര്‍-ചാലിയം ദേശത്ത് ജനസംഖ്യാനുപാതികമായി കുടുതല്‍ ഹൈന്ദവ ജനവിഭാഗങ്ങളും തൊട്ടുതാഴെ മൂസ്ലീം വിഭാഗങ്ങളും മൂന്നാമതായി ക്രിസ്തീയമതസ്ഥരും വസിക്കുന്നു. സാമൂതിരിയുടെ കാലഘട്ടത്തില്‍ ബുദ്ധമതവി ശ്വാസികളും മണ്ണൂര്‍ ദേശത്ത് വസിച്ചിരുന്നു. 2,7 സംസ്കാരം മനുഷ്യരും സസ്യലതാദികളും ഉള്‍ക്കൊള്ളുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളു ടെയും ജീവിതത്തിന് ആവശ്യമായ ഭൂമി, വായു, ജലം മുതലായ എല്ലാ ഘടകങ്ങ 85 ളുടെയും സന്തുലിതാവസ്ഥയാണ് പരിസ്ഥിതി. പ്രകൃതിക്കുണ്ടാകുന്ന ഏതുതരം വൃതിയാനവും പരിസ്ഥിതിയെ തകരാറിലാക്കുന്നു. ആവാസവ്യവസ്ഥയിലുണ്ടാ ക്കുന്ന പരിവര്‍ത്തനം മനുഷ്യജന്തു ജീവികളുടെയും സസ്യങ്ങളുടെയും വംശീയ ഉന്മുലനത്തിനുതന്നെ അത് കാരണമാകുന്നു. ദേശീയവും പ്രാദേശികവുമായി മനു ഷ്യന്‍ ജീവിച്ചുപോരുന്ന വേറിട്ട സാംസ്കാരികപൈതൃകങ്ങള്‍ക്ക് മുതല്‍ക്കുട്ടാവേ ണ്ടതാണ് പരിസ്ഥിതി. സംസ്കാരത്തിന്റെ രുപപ്പെടലിന് ്രകൃതിയിലെ എല്ലാ ഘട കങ്ങളും ആവശ്യമാണ്. പരിസ്ഥിതിയും മനുഷ്യനുള്‍പ്പെടുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഒരു നാണയ ത്തിന്റെ രണ്ടു വശങ്ങളാണ്. പൂര്‍വകാലകേരളത്തിലെ ഗ്രാമീണ ജനവിഭാഗത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യോത്പാദനമായിരുന്നത് നെല്‍കൃഷിയാണ്. ഒന്ന് ഒന്നി നോട ബന്ധപ്പെട്ടിരിക്കുന്ന രീതിയില്‍ ജാതിഘടന ക്രമപ്പെട്ടിരിക്കുന്നതായി കാണാം. പുലയന്‍ കൃഷിപ്പണിക്കാരനും നായര്‍ പണി ചെയ്യിപ്പിക്കുന്നവനും നമ്പു തിരി കൃഷിയിടത്തിന്റെ ഉടയോനും എന്ന ശ്രമത്തിലായിരുന്നു. കടലുണ്ടി ദേശത്തും ഈയൊരു സമ്മ്രദായം തന്നെയാണ് നിലനിന്നിരുന്നത്. തൊഴില്‍, ഭക്ഷ ണം, ഭൂപരിസ്ഥിതി, ഭാഷ, ൃതുക്കള്‍, ആരാധനാകേന്ദ്രങ്ങള്‍ സംസ്കാരത്തിന്റെ രുപപ്പെടലിനെ സ്വാധീനിക്കുന്നുണ്ട. അതുപോലെ രൂപപ്പെട്ട ഒരു സാംസ്‌കാ രികപൈതൃയകമുള്ള ഗ്രദേശങ്ങളാണ് കടലുണ്ടി, മണ്ണൂര്‍, ചാലിയം ദേശങ്ങള്‍ (ബാ ലകൃഷ്ണന്‍, 2008: 265). ഒരു സമൂഹത്തിന്റെ സ്വഭാവരീതികള്‍, ജീവിതരീതികള്‍, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസരീതികള്‍ തുടങ്ങിയ വയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ഈ പ്രദേ ശത്തിന്റെ ഭൂു്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപ രവുമായ സംഭവവികാസങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. രാജ്യത്തിന്റെ പുരോഗതി വികസനം ശാസ്ത്രസാങ്കേതിക മേഖല യിലെ മുന്നേറ്റം വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികസ്ഥിതി എന്നിവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 86 ആദിമമനുഷ്യവര്‍ഗ്ഗത്തിന്റെ ജനനവും ജീവിതവും സാംസ്കാരികമായ ഉണര്‍വ് കൈവരിക്കുകയും ജീവിതപ്രയാസങ്ങള്‍ മറികടന്ന് ഉര്‍വരത കൈവരിച്ച് വികാസം പ്രാപിക്കുകയുംചെയ്തു. ഇത് സാധ്യമായത് ജലസമൃദ്ധമായ നദീതട ങ്ങളിലും അവയ്ക്കനുബന്ധമായി നിലകൊണ്ടിരുന്ന ഘടകങ്ങളിലുമാണ്. ജീവന്റെ തുടിപ്പിനും പരിണാമപ്രകിയയിലൂടെയുള്ള വളര്‍ച്ചയ്ക്കും ജലസ്രോതസ്സുകളുടെ സ്വാധീനം വളരെ വലുതാണ്. നദീതീരങ്ങളിലും ആരണ്യകങ്ങളിലും തനിച്ചും സംഘമായും ജീവിതം മുന്നോട്ട കൊണ്ടുപോയ ആദിമനുഷ്യന്‍ ്രകൃതിയെയാണ് ആശ്രയിച്ചിരുന്നത്. മുഴുവന്‍ ജീവജാലങ്ങളുടെയും പ്രാഥമികമായ വിശപ്പെന്ന വികാരമാണ് അതിനു കാരണം. മനുഷ്യനും പ്രകൃതിയും പൊക്കിള്‍ക്കൊടിബന്ധം പോലുള്ള ഒരു ആത്മബന്ധവും പാരസ്പര്യവും ഉണ്ട്. അതിനുവേണ്ട എല്ലാവിധ അനുകൂല സാഹചര്യങ്ങളും മനുഷ്യന്‍ ജീവന്‍ വെടിയുന്നതുവരെ പ്രകൃതി ഒരു ക്കിക്കൊടുക്കുന്നു. വൈവിദ്ധ്യങ്ങളിലൂടെയാണ് ഭാരതീയസംസ്കാരം പ്രബലമായി നിലകൊ ളളുന്നത്. ഭാരതത്തിന്റെ ജൈവസങ്കല്പങ്ങളും ആരാധനകളും ലോകജനതയെ വിസ്മയിപ്പിക്കുന്ന വിധമാണുള്ളത് (സുരേഷ്കുമാര്‍, 2008: 192). ചെറിയ കുട്ടങ്ങ ളായി ഭാരതത്തിന്റെ കിഴക്കന്‍ നദീതീരം വരെ തെക്കന്‍ മേഖലയിലേക്കുള്ള കുടി യേറ്റം തലമുറകളായി നടന്നതാണ്. ഇന്ന് കേരളീയരായിട്ടുള്ള തമിഴ് ്രാഹ്മണരും പരദേശികളായിട്ുള്ള ബ്രാഹ്മണരും ഈ രൂപത്തില്‍ കടന്നുകയറിയവരുടെ വിഭാഗ ത്തില്‍ ഉള്‍പ്പെട്ടവരാണ്. കേരളത്തിന്റേതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ടായിവന്നതില്‍ അവരുടെ പങ്കിനെ നിഷേധിക്കാന്‍ കഴിയില്ല (അച്യുതവാര്യര്‍, 2019,109). ഒന്ന് മറ്റൊന്നില്‍നിന്ന് വേറിട്ടു നില്‍ക്കുന്നുവെങ്കിലും ഓരോ മതവും ജാതി ഘടനകളും അപരസംസ്കാരങ്ങളുമായി യോജിക്കുന്നു. സാംസ്കാരികമായ പങ്കു വെക്കല്‍ ധാരാളമായി നടക്കുന്നു. വിരുദ്ധപരിസരങ്ങളില്‍ നില്‍ക്കുന്നു എന്നു തോന്നുന്ന എല്ലാ അംശങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഭാഷാദേശീയതയെ മാറ്റി നിര്‍ത്തി പ്രാദേശിക സംസ്കാരങ്ങളെ നോക്കിക്കാണേണ്ടതുണ്ട്. നാനാത്വംകുടി കൊളളുന്നത് പ്രാദേശിക സംസ്കൃതികളിലാണ്. അങ്ങനെയുള്ള ഒരു പ്രാദേശിക സംസ്കാരത്തെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുക എന്നത് ശ്രമകരമാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാമൂഹിക പശ്വാത്തലത്തില്‍ വളരെയേറെ പ്രാധാന്യം 87 അര്‍ഹിക്കുന്ന ഒന്നാണ് ഇത്. അപഗ്രഥനത്തിനായുള്ള ഉല്പന്നങ്ങള്‍ കേരളപരിസ രത്ത് തിരയുമ്പോള്‍ ചരിത്രത്തിന് അത് ഒരു പുതുവെളിച്ചമാകുകയും ചെയ്യുന്നു. ജാതിയോ മതമോ ഇല്ലാതിരുന്ന ദ്രാവിഡസംസ്കാരത്തിന്റെ പൊതുധാരയില്‍ ദീര്‍ഘകാലംകൊണ്ട് വൈദേശിക സംസ്കാരത്തിന്റെ ഇഴചേരല്‍ ഉണ്ടായിട്ടുണ്ട്. തൊഴിലിനെയും ജീവിക്കുന്ന സ്ഥലത്തിന്റേതുമാ്രമായ വേറിടല്‍ മാത്രമേ ദ്രാവി ഡമായിട്ട ഉണ്ടായിരുന്നുള്ളൂ (അച്യുതവാര്യര്‍, 2019: 40). ഓരോ നാടിനും അതിന്റേതായ ഒരു സംസ്കാരം ഉണ്ട്. സംസ്കാരത്തിന് ചില സാമൃതകള്‍ മറ്റൊരു ദേശീയ സംസ്കാരത്തെ മനസ്സിലാക്കുമ്പോള്‍ കണ്ടെ ന്നുവരാം. എന്നാല്‍ പല കാര്യങ്ങളിലും വേറിട്ടു നില്‍ക്കുന്നതായി കാണപ്പെടുന്നു. നൃത്തം, നാടകം, പാട്ട ഇത്യാദികലകളൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്. കേര ളത്തിലെ ഗ്രാമീണകലകള്‍ക്ക് മറുദേശങ്ങളിലെ നാടന്‍കലകളില്‍ ഇല്ലാത്ത ്രത്യേ കതകള്‍ ധാരാളമുണ്ട്. ഓരോ ഘട്ടങ്ങളിലും അവയുടെ അവതരണശൈലിയിലും അംഗചലനങ്ങളിലും നിറച്ചാര്‍ത്തുകളിലും താളവാദ്യരപയോഗങ്ങളിലും ഈണങ്ങ ളിലും ഒക്കെത്തന്നെ തുല്യതയില്ലാത്ത സവിശേഷതകള്‍ ദര്‍ശിക്കാന്‍ കഴിയും. ഒരു നാടിന്റെ ഭൂഘടനാപരമായും പ്രകൃതിയുടെ സവിശേഷതയും ടൂൃതുഭേദവുമായ പ്രത്യേകതകള്‍ ആ ദേശത്തിന്റെ കലകളുടെ തനിമയെ സ്വാധീനിച്ചതായി കാണാം. നാടകം, സംഗീതം, നാടന്‍പാട്ടുകള്‍ തീഷ്ണമായ ജീവിതവ്യഥക ളില്‍നിന്ന് എഴുതപ്പെടുന്ന കവിതകള്‍ എല്ലാംതന്നെ ഒരു സംസ്കാരത്തിന്റെ ആത്മ സത്തയായിരിക്കും. ഓരോ ജാതിയും അതാതിന്റെ ജാതിനിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കു മൊത്ത് അവരുടെ കൂട്ടായ്മയ്ക്കകത്ത് ജീവിച്ചുപോരുന്നു (നാരായണന്‍, 2017: 55). അങ്ങനെയിരിക്കുമ്പോള്‍ തന്നെ തദ്ദേശീയരായ ഇതര ജാതിവിഭാഗങ്ങളും വൈദേ ശികരായി വന്നെത്തിയ അറബികളും ഇംഗ്ലീഷുകാരും പരസ്പരം അറിഞ്ഞും മന സ്റിലാക്കിയും വിഭവങ്ങള്‍ പങ്കിട്ടും പുരോഗതി നേടിയ രാജ്യങ്ങളും (ഗാമങ്ങളും സാംസ്കാരികമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരികപരിസരത്ത് ഇങ്ങനെ ഉയര്‍ന്നുവന്നതായി എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്ഥാനമാണ് കടലുണ്ടി യ്ക്കുള്ളത്. സംസ്കാരത്തിലെ ഒരു പാഠത്തേയും ഒരു പ്രാദേശികസംസ്കൃതിയി ലേക്ക് ചുരുക്കാനും സാര്‍വലനകികമായ അമുൂര്‍ത്തതയിലേക്ക് വ്യാപിപ്പിക്കു വാനും സാധ്യമല്ല. സംസ്കാരത്തിന്റെ പഠനത്തില്‍ അതിനകത്ത് അന്തര്‍ലീനമായി 88 രിക്കുന്ന പൊതുവായ ഒരു തത്വസംഹിത പുറത്തുവരുന്നതായി കാണാം. മനുഷ്യര്‍ അവരുടെ സ്വത്വതാത്പര്യങ്ങളെ ജീവനോപാധിയുമായി ബന്ധിപ്പിച്ചുനിര്‍ത്തു മ്പോള്‍ ഏതുതരം തൊഴിലിലാണ് വ്യാപൃതമാകേണ്ടിവരുന്നത്, അതുമായി ബന്ധ പ്പെട്ട രൂപീകൃതമാകുന്ന ശാരീരികവും മാനസികവുമായ ഉത്കൃഷ്ടത, ആത്മവി ശ്വാസം, കായബലം, സനന്ദര്യം, ശബ്ദം എന്നിങ്ങനെ വിവിധ മാനങ്ങള്‍ തേടുന്ന താണ് സംസ്കാരം. ഭാഷയും ദൈവസങ്കല്പവും അതിന് അനുഗുണമാകുന്ന തര ത്തില്‍ പ്രതിഫലിപ്പിക്കാനും മനുഷ്യര്‍ ശ്രമിക്കുന്നു. ആചാരങ്ങളിലധിഷഠിതമായ വിശ്വാസങ്ങളും ദിനചര്യകളും നാട്ടുമര്യാദകളുമൊക്കെ അതിനു രൂപംനല്‍കുന്ന വിവിധ ഘടകങ്ങളാണ്. സാമൂഹികമായി കൊണ്ടാടുന്ന ആചാരങ്ങള്‍, ഉത്സവ ങ്ങള്‍, വിശ്വാസ്രപമാണങ്ങള്‍, ആരാധനാകാര്യങ്ങള്‍, അനുഷ്ഠാനങ്ങള്‍, സംസ്കാ രചടങ്ങുകള്‍, മന്ത്രവാദം, ആചാര്രകിയകള്‍ എന്നിത്യാദി ഘടകങ്ങളെല്ലാം സാമൂ ഹ്യസംസ്കാരത്തില്‍ വരുന്നു. വീട്, ഗ്രാമം, ക്ഷേത്രം, പള്ളികള്‍, സിനഗോഗുകള്‍ (ജൂതദേവാലയം) കാവുകള്‍ തുടങ്ങിയവ അതിന്റെ കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു. അനവധി വര്‍ഷങ്ങളിലുടെ ഉടലെടുത്ത ആവാസവ്യവസ്ഥയാണ് കാടുകള്‍ക്കുള്ള ത്. സസ്യങ്ങളും, മനുഷ്യരും പാരിസ്ഥിതികമായി ഒരു നാണയത്തിന്റെ ഇരുവശങ്ങ ളാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ച് ജീവിക്കുന്നു. കാടുകള്‍ ആവാസവ്യവസ്ഥ യിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. വന്യജീവികളും, പക്ഷികളും മറ്റു ജന്തുജാലങ്ങളും മനുഷ്യരും കൂടിച്ചേര്‍ന്നാണ് സംസ്കാരത്തിന് രുപം കൊടുക്കു ന്നത്. ആയതിനാല്‍ത്തന്നെ ഭുഗ്രകൃതിക്കും ഇതില്‍ വൃക്തമായ പങ്കുണ്ട്. ഭുപ്രകൃ തിയുടെ സവിശേഷതകള്‍ അതാതു നാടിന്റെ സാംസ്കാരികവും കലാകായികവു മായ ജീവിതശൈലിയെയും ചിന്തകളെയും പരിവര്‍ത്തനത്തിന് വിധേയമാക്കുന്ന തില്‍ ശക്തമായ യോജിപ്പുകളുണ്ട്. സമുദ്രതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വാര ങ്ങള്‍, ഉള്‍ഗ്രാമങ്ങള്‍, പുഴയോരങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ത്തുവെയ്ക്കുന്ന ജീവിതത്തെയും അവരുടെ സംസ്കാരത്തെയും പഠനവിഷയമാക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ദിനചര്യ, ഭക്ഷണം, വസ്ത്രം, തൊഴില്‍, ആചാരം, ആരാ ധനാക്രമങ്ങള്‍ മുതലായ ദൈനംദിന ജീവനമാര്‍ഗ്ഗങ്ങളിലെല്ലാം വേറിട്ട രീതികള്‍ പ്രകടമാകുന്നതായി കാണാം. ്രകൃതിയ്ക്കനുയോജ്യമായാണ് മനുഷ്യര്‍ ജീവിക്കു ന്നത്. ധാരാളമായി ഈ പ്രദേശത്തുനിന്ന് കണ്ടെടുക്കുന്ന ര്രകൃതിവിഭവങ്ങള്‍ കേരളത്തിന്റെ നാടന്‍കലകളില്‍ ഉപയോഗിച്ചുവരുന്നു. തെങ്ങിന്‍പൂക്കുല, കമുകിന്‍ 89 പൂക്കുല, നാളികേരം, നാരങ്ങ, വെറ്റില തുടങ്ങിയവ ഉപയോഗിക്കാത്ത കലാരൂപ ങ്ങള്‍ കുറവാണ്. സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള ര്രവര്‍ത്തനങ്ങളില്‍നിന്ന് ഉണ്ടായിവരുന്ന സംസ്കാരമാണ് സാമൂഹികസംസ്കാരം. സംസ്കാരത്തില്‍ ഏതെങ്കിലും തരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുളള ആന്തരികമായ ഘടകങ്ങളെയും, ആ ഘടകങ്ങള്‍ വന്നുചേര്‍ന്നിട്ടുളളത് ഏത് ദേശത്തുനിന്നാണോ ആ ദേശത്തിന്റെ ഗ്രാമഭാഷയേയും കീഴ്വഴക്കങ്ങളേയും വിശകലനംചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്കപ്പുറത്ത് കണ്ടെത്താന്‍ സാധ്യമല്ലാത്ത മറ്റു ്രശ്ന ങ്ങളെയൊന്നും കാണാന്‍ കഴിയില്ല. എന്നിരുന്നാലും ചിലതൊക്കെ സാമൃത കള്‍കൊണ്ട് രഹങ്ങളായി പറഞ്ഞുവയ്ക്കാനേ കഴിയുകയുള്ളു. പൂര്‍വകാല സംസ്കാരത്തില്‍ ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നു. വ്ൃത്യസ്ത മേഖലകളില്‍ ജീവിക്കുന്ന മനുഷ്യര്‍ അതാതിടങ്ങള്‍ക്ക് അനുയോജ്യമായ ദൈവങ്ങളെ പ്രതിഷ്ഠി ക്കുന്നു. ഉദാഹരണത്തിന് കടലാണെങ്കില്‍ കടലമ്മ (ജലദേവത) കൃഷിക്കാര്‍ വയല്‍ദെദെവങ്ങള്‍, മലമേടുകളില്‍ ജീവിക്കുന്നവര്‍ മുത്തപ്പന്‍ അങ്ങനെ ദൈവസങ്ക ല്പങ്ങള്‍ക്ക് വൃത്യസ്ത മുഖങ്ങളുണ്ടെന്ന കാര്യം വ്യക്തമാകുന്നു. വനമേഖലകളു മായി ഇഴുകി ജീവിച്ച മനുഷ്യര്‍ ഇലകള്‍കൊണ്ട് നഗ്നത മറച്ച് ജീവിച്ചു. ഭാഷയ്ക്ക് പ്രാദേശികമായി ചില ശൈലീമാറ്റങ്ങള്‍ ഉണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഓരോ ജില്ലകളിലും സംസാരരീതിയിലും പദങ്ങ ളുടെ പ്രയോഗത്തിലും പലരീതിയിലുള്ള മാറ്റങ്ങള്‍ കാണാം. ഇജ്ജ്, അനക്ക്, ചങ്ങായീ, വെളളങ്ങള്‍ മുതലായ അനവധി പ്രയോഗങ്ങളുണ്ട്. ഇത് അച്ചടിഭാഷ വരുന്നതിനു മുമ്പ് തന്നെ ആദിസമുഹങ്ങളില്‍ നിലനിന്നിരുന്ന പ്രയോഗങ്ങളാണ്. പുതിയ സാംസ്കാരികഘടനയില്‍ അത്തരം ശൈലികള്‍ പൂര്‍ണമായും ഇല്ലാതാ യിട്ടില്ല. 2.7.1 ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍വകാലത്തിന്റെ ചില സ്മരണകള്‍ അടയാളപ്പെടുത്തുന്നതാണ് നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഇത് വിശ്വാസങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നു. വയലുകളിലും ഇതര തൊഴിലിടങ്ങളിലും ആരണ്യകങ്ങളിലും പ്രതിഷഠിക്കപ്പെടു മനുഷ്യരുടെ ജീവിതവഴികളിലുടെ പിറവികൊണ്ടതാണ് നമ്മുടെ സംസ്കാരം. വിവിധ മതവിഭാഗങ്ങളായിരിക്കുമ്പോള്‍ തന്നെ വളരെ ഹൃദ്യവും നിഷ്കളങ്കവു 90 മായി മനുഷ്യസനഹാര്‍ദ്ദം നൂറ്റാണ്ടുകളായി കടലുണ്ടിയില്‍ നിലനിന്നിരുന്നു. നാട്ടിലെ നേര്‍ച്ചകളുടെയും ഉത്സവങ്ങളുടെയും പെരുന്നാളിന്റെ സന്ദര്‍ഭങ്ങളിലും ഇത് കാണുവാന്‍ സാധിക്കുന്നു. 2,7.2 പാര്‍പ്പിടം മനുഷ്യപുരോഗതിയുടെ വിവിധഘട്ടങ്ങള്‍ അനുസരിച്ച് അതാത് കാലഘട്ട ങ്ങളിലെ ആവശ്യകതയ്ക്ക് അനുസരിച്ചു ഓരോ വിഭാഗത്തില്‍പ്പെട്ട സമൂഹത്തി ന്റെയോ ഗോത്രങ്ങളുടെയോ രീതിയ്ക്കനുസരിച്ച രുപകല്പന ചെയ്ത ചെറു പാര്‍പ്പിടങ്ങള്‍ ആണ് ആദ്യകാലഘട്ടങ്ങളിലെ വീടുകള്‍. മാറുന്ന കാലഘട്ടങ്ങള്‍ക്ക നുസരിച്ച രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി ഇന്ന് കാണുന്നതരം വീടു കള്‍ രൂപകല്പന ചെയ്തു. വൈക്കോല്‍ കൊണ്ടോ, തെങ്ങിന്റൈയോ, പനയുടെയോ ഓല ഉപയോ ഗിച്ചോ നിര്‍മ്മിക്കുന്ന വീടുകള്‍ കേരളത്തിലെ ഗ്രാമങ്ങളിലെന്നപോലെ കടലുണ്ടി യിലും സാധാരണ കാഴ്ചയായിരുന്നു. ചെറ്റപ്പുര, ചെറ്റവീട എന്നും ഇതിനെ പറ യാറുണ്ട്. കേരളത്തിന്റെ തീരദേശങ്ങളിലും മലയോരമേഖലകളിലുമെന്നപോലെ കടലുണ്ടിയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. പിന്നീട ഓടിട്ട വീടുകളിലേയ്ക്കും ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് നിര്‍മ്മിത വീടുകളിലേക്കും മാറ്റപ്പെട്ടു. പാര്‍പ്പിട നിര്‍മ്മാര്‍ണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികള്‍ കടലുണ്ടിയില്‍ നടന്നുവരു ന്നുണ്ട്. 2009-ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കടലുണ്ടി പഞ്ചായ ത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഇരുനൂറ്റി എണ്‍പത്തിയാറ് ഭവനരഹിതരും ഇരുനുറ്റി തൊണ്ണുറ്റിയൊന്ന് ഭൂരഹിത കുടുംബങ്ങളുമുണ്ടായിരുന്നു. ഇ.എം.എസ്സ് ഭവനപ ദ്ധതി അനുസരിച്ച് നുറ്റിയഞ്ച് കുടുംബങ്ങള്‍ ജനറല്‍ വിഭാഗത്തിലും മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തിലും ഭവനനിര്‍മ്മാണം നടത്തിയിട്ടുണ്ട് (ക.ഗ്രാ.പ.വി.രേ., 2012-2017: 34). 2.7.3 ഭക്ഷണം ഉന്നതകുലജാതിക്കാരായ ജന്മിമാരും ഭുപ്രഭുക്കളും അവരുടെ പദവിയ്ക്കനു സരിച്ചായിരുന്നു ഭക്ഷണരീതി നിശ്ചയിച്ചിരുന്നത്. രാവിലെ ശര്‍ക്കരപ്പൊടി ചേര്‍ത്ത കട്ടർചായയോ, കട്ടന്‍കാപ്പിയോ കഴിച്ചതിനുശേഷം പുട്ടു, പഴം തുടങ്ങിയവയും 91 പത്തുമണിക്ക് നെല്ലുകുത്തരി കുഞ്ഞിയും കഴിച്ചു. മൂന്നുമണിക്ക് ചോറും കറിയും വൈകുന്നേരങ്ങളില്‍ അവില്‍ കുഴച്ചതോ, അടയോ, രാത്രികളില്‍ ചോറും കറിയും ആയിരുന്നു അവരുടെ പതിവ് ഭക്ഷണം. കുടിയാന്മാരും അല്ലാത്തവരുമായ കീഴാളജനത കപ്പ, ചമ്മന്തി, കഞ്ഞി, വാഴക്കിഴങ്ങ്, മത്സ്യം, കക്ക, മധുരക്കിഴങ്ങ്, തവിട് കൊണ്ടുള്ള പത്തിരി, അട, കപ്പ പുട്ട, ചേമ്പുതാള്‍ കറി, പനകൊണ്ടുള്ള പത്തിരി, പുട്ട, കുവ വിരകിയത് തുടങ്ങി വിവിധയിനം ഭക്ഷണങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ കഴിച്ചിരുന്നത്. മേല്‍ജാതി, കീഴ്ജാതി തരംതിരിച്ചുള്ള ഭക്ഷണക്രമത്തില്‍ ഫ്യുഡല്‍ വ്യവസ്ഥിതി പ്രതിഫലിച്ചി രുന്നു. 2.7.4 ഭാഷ ഭാഷാപരമായ വളര്‍ച്ചയ്ക്കുമുമ്പുള്ള ഒരു കാലഘട്ടത്തിലേതുപോലെ കേര ളത്തിന്റെ പൊതുപരിസരത്തില്‍ പ്രാദേശികമായി നിലനിന്നിരുന്ന ഗ്രാമീണഭാഷ തന്നെയായിരുന്നു കടലുണ്ടി-മണ്ണൂര്‍ ദേശങ്ങളില്‍ ഉണ്ടായിരുന്നത്. പോയിനി, ഇജ്, ഞമ്മള്‍, ചെയ്തിനി തുടങ്ങിയവ ഉദാഹരണമായെടുക്കാം. ഭാഷയുടെ പരിണാമദി ശയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഇവിടെയും പ്രകടമാണ്. വിദ്യാഭ്യാസ സാംസ്‌കാ രിക മുന്നേറ്റങ്ങളിലൂടെ പൊതുഭാഷാസമ്മ്രദായം പരുവപ്പെടുകയുമുണ്ടായി. 2.7.5 വസ്ത്രം വസ്ത്രധാരണത്തിലുമുണ്ടായിരുന്നു മേല്‍ജാതി, കീഴ്ജാതി സ്മ്മ്രദായ ങ്ങള്‍. ഇതില്‍ മുസ്ലിങ്ങളും ്രിസ്ത്യാനികളും അവരുടേതായ പൊതുസമ്മ്രദായം തുല്യരീതിയില്‍ തന്നെയായിരുന്നു. മേല്‍ജാതിക്കാര്‍ സില്‍ക്ക്, പോളിസ്റ്റര്‍ പോലുള്ള വിലകുടിയ വസ്ത്രങ്ങളും, കീഴാളര്‍ കോട്ടന്‍ (കോറത്തുണി) നിര്‍മ്മിത വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. പുരുഷന്മാര്‍ തോര്‍ത്ത്, കൈമുണ്ട്, ബനി യന്‍ തുടങ്ങിയവയും സ്ത്രീകള്‍ താറുടുക്കുകയും അരമുണ്ട് ചുറ്റുകയും ചെയ്തി രുന്നു. മാറു മറയ്ക്കല്‍ നിയമം വന്നതിനുശേഷം ബ്രാസ് ധരിക്കുകയും ചെയ്തിരു ന്നു. മേൽജാതി പെണ്‍കുട്ടികള്‍ പാവാടയും ജെമ്പറും ആയിരുന്നു ധരിച്ചിരുന്നത്. മുസ്ലീം സ്ത്രീകള്‍ ഞൊറിയിട്ട കാച്ചിമുണ്ടും നീളംകൂടിയ കുപ്പായവുമാണ് ധരിച്ചി 92 രുന്നത്. ക്രിസ്ത്യാനികളായ സ്ത്രികളുടെ വേഷം ചട്ടയും മുണ്ടുമായിരുന്നു. ഇന്ന് ആഡംബര വസ്ത്രധാരണത്തിലേക്ക് കടലുണ്ടിദേശം മാറിക്കഴിഞ്ഞിരിക്കുന്നു. 2,8 നുതന്്രപവണതകള്‍ കലാകായിക സാംസ്കാരിക രംഗത്തും തനതായ ശൈലിയും കൂട്ടായ്മയും ഉണ്ടാക്കുന്നതില്‍ വിജയിച്ചിട്ടുള്ള ഗ്രാമം കൂടിയാണ് കടലുണ്ടി. സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന ഇടങ്ങളിലുള്ള ആളുകള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറ പ്പുവരുത്തുവാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. വിദ്യാഭ്യാസ പുരോഗതിക്ക നുസൃതമായി പ്രദേശവാസികളില്‍ പലരും അധ്യാപകരായും ഡോകടര്‍മാരായും ഉയര്‍ന്ന തസ്തികയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും ജോലിനോക്കുന്നു. കുടു തല്‍ സനകര്യങ്ങളോടുകൂടിയ ആശുപത്രികള്‍, വ്യവസായസ്ഥാപനങ്ങള്‍ കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തികസഹായ ങ്ങള്‍ സന്നദ്ധധംഘടനകള്‍ വഴി നല്‍കുന്നുണ്ട്. സാമുഹിക ഉന്നമനത്തിനായുള്ള കര്‍മ്മപദ്ധതികള്‍ മണ്ണൂര്‍, കടലുണ്ടി മേഖലകളില്‍ നടക്കുന്നുണ്ട്. ആരോഗ്യം, തൊഴില്‍, സാമ്പത്തികം തുടങ്ങിയവയുടെ അഭിവൃദ്ധിക്കുവേണ്ടിയുമുളള ശ്രമ ങ്ങളില്‍ വ്യാപൃതമാണ്, നാട്ടുകുട്ടങ്ങളും ക്ലബ്ബുകള്‍ പോലുള്ള അനുബന്ധസ്ഥാപ നങ്ങളും. വളരെ ആശാവഹമായ ഒന്നാണ് കടലുണ്ടിയിലെ പെയിന്‍ ആന്റ് പാലിയേ റ്റീവ് കെയര്‍ എന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കാന്‍സര്‍ രോഗികള്‍ വ്ൃയക്കരോ ഗികള്‍, ഓട്ടിസം ബാധിച്ചവര്‍, മറവിരോഗമുള്ളവര്‍, കിടപ്പുരോഗികള്‍, മനോരോഗി കള്‍ കൂടാതെ വാര്‍ദ്ധകൃത്തിന്റെ കേശങ്ങള്‍ അനുഭവിക്കുന്നവര്‍ മുതലായ പാലി യേറ്റീവ് കെയറിന് അര്‍ഹരായിട്ടുള്ളവര്‍ക്കെല്ലാം ചികിത്സയും ശുശ്രൂഷയും നല്‍കിപ്പോരുന്നു. പരിഹരിക്കാനാവുമായിരുന്ന വേദനയിലും ദുരിതത്തിലും ഒരാളെ ഉപേക്ഷിച്ച് പോകുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി കണ ക്കാക്കുന്നു. മനുഷ്യദുരിതത്തെക്കുറിച്ചുള്ള ഒരു സാമൂഹിക അവബോധമാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത് (പ.വ.രേ., 2019:208). എന്നാല്‍ നുതന നൈപുണ്യങ്ങള്‍ സ്വായ ത്തമാക്കി പുത്തന്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ കൂടുതലായൊന്നും കട ലുണ്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ മറികടക്കാന്‍ ഉല്‍പ്പാദന വിതരണ മേഖലയില്‍ കമ്പോളത്തിന്റെ പ്രാധാന്യവും പ്രസക്തിയും അംഗീകരിച്ചുകൊണ്ട് സാമൂഹിക 93 ലക്ഷ്യങ്ങളും താല്‍പര്യങ്ങളും ശക്തമായി മുന്നോട്ടുവയ്ക്കുന്ന പുതിയ നയങ്ങള്‍ നടപ്പാക്കിവരുന്നു. 2,8.1 വിദ്യാഭ്യാസം വിദ്യാഭ്യാസത്തിനുവേണ്ട യാതൊരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന കാലഘട്ട ത്തില്‍ സാമുഹിക ഉന്നമനത്തിന് വിദ്യാഭ്യാസം അതൃന്താപേക്ഷിതമാണെന്നതി നാല്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ചാലിയത്തും പരിസര്രപദേശങ്ങളിലും പള്ളിക്കുടങ്ങള്‍ ഉയര്‍ന്നുവന്നു. നാട്ടിലെ പ്രമുഖരും ദീര്‍ഘവീക്ഷണശാലികളും ഇതിനു മുന്നിട്ടറങ്ങി. 1917-ല്‍ കീഴാളര്‍ക്കായി, ആദി-ഗ്രാവിഡ-പഞ്ചമസ്ക്കൂള്‍ ഇന്നത്തെ ചാലിയം ജി.എല്‍.പി. സ്കൂളിന്നടുത്ത് നിര്‍മ്മിച്ചു. ഇന്നത് വട്ടപ്പറമ്പില്‍ സ്ഥിതിചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ വിദ്യാഭ്യാസപുരോഗതി ക്കായി 1919-ല്‍ ഫിഷറീസ് എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. ഇന്നത്തെ ചാലിയം ജി,എല്‍.പി.സ്‌കൂള്‍ മലബാര്‍ ഡിസ്ട്രികട് ബോര്‍ഡിന്റെ കീഴില്‍ 1927 ജൂലൈ 1-ന സ്ഥാപിതമായി. അതേ വര്‍ഷം തന്നെ സ്ഥാപിതമായ മദ്രസത്തുല്‍ മനാര്‍ എലി മെന്ററി സ്കൂളാണ് ഇന്നത്തെ ഉമ്പിച്ചിഹാജി ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയ ത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുരികല്ലിങ്ങലില്‍ സ്ഥിതിചെയ്യുന്ന മാണിക്യം ഗേള്‍സ് എലിമെന്ററി സ്കൂള്‍ 1941-ല്‍ സ്ഥാപിതമായി (സദ്ദാം ചാലിയം, 2013,124). പഴയകാലത്ത് പെണ്‍കുട്ടികള്‍ക്ക് ജാതിമത വിലക്കുകളാല്‍ വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മാറിയ കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മേല്‍ക്കൈനേടാന്‍ സാധിച്ചിട്ടുണ്ട്. 2,8.2 ലൈബ്രറി/ ക്ലബ്ബുകള്‍ സമൂഹമധ്യത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ചില കലാസാഹിത്യരൂുപ ങ്ങള്‍ അതിന്റെ നേരില്‍ ഉറച്ചുനിന്ന് അവതരിക്കപ്പെടുന്നു. അതിന് ചിലപ്പോള്‍ തീവ്രതയുടെ ശൈലി രൂപം കൊണ്ടെന്നുവരാം. ഈ ശൈലീമാറ്റം സാംസ്കാരിക സംഘര്‍ഷത്തില്‍ നിന്ന് ലഭിച്ച ശരിയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. സാമ്പത്തികസ്ഥിതിയുടെ പ്രതിഫലനം സാംസ്കാരിക വളര്‍ച്ചയിലും (alk ടമാകുന്നു. അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ കലാസാംസ്കാരിക മേഖലകളില്‍ 94 ഒത്തിരി മുന്നേറ്റങ്ങള്‍ കടലുണ്ടിയില്‍ ഉണ്ടായിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കണ്‍സി ലില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടതും ര്രവര്‍ത്തന പരിചയമുള്ളതുമായ സര്‍വോദയ, പ്രബോധിനി, ജ്ഞാനോദയം, നവദീപ്തി, ശബ്ദം സാംസ്കാരിക നിലയം, കട ലുണ്ടി പബ്ലിക ല്വൈബറി പഠനഗവേഷണകേന്ദ്രം തുടങ്ങി വായനശാലകളും ്ണ്ട്സ് ആര്‍ട്സ് ആന്റ് സ്പോട്സ് തുടങ്ങി നിരവധി ക്ലബ്ബുകളും ഇവിടെയുണ്ട്. ശാസ്ത്രീയസംഗീതം, നൃത്തസംഗീതം, ഉപകരണസംഗീതം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും ദീര്‍ഘസമയം തബലവാദനത്തിലൂടെ ഗിന്നസ് ബുക്കി ലിടം നേടിയ സുധീര്‍ കടലുണ്ടിയും ഈ നാടിന്റെ പൊതുസമ്പത്താണ്. കൂടാതെ ഒട്ടറെ ഡോകടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍, എഴുത്തുകാര്‍, വക്കീലന്മാര്‍, പൈലറ്റ്, വിവിധ മേഖലകളിലെ കലാകാരന്മാര്‍ തുടങ്ങി ഒട്ടേറെ പേരെ കടലുണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന സന്നദ്ധതയുമുള്ള ശക്തരായ രാഷ്ട്രീയനേതൃത്വം വളര്‍ന്നുവന്നിട്ടുളള ദേശമാണ് കടലുണ്ടി. വിവിധ രാഷ്ഗ്രീയപ്പാര്‍ട്ടികളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു (ക.ഗ്രാ.പ. വി.രേ., 2012-2017: 21). ആധുനിക നാടകവേദിക്കും മറ്റു കലാസാംസ്കാരിക പുരോഗതിയ്ക്കും ഉണര്‍വേകിക്കൊണ്ടുള്ള പുത്തന്‍ പ്രവര്‍ത്തനങ്ങളാണ് കടലുണ്ടിയില്‍ നടന്നുവരു ന്നത്. നീന്തല്‍മത്സരത്തില്‍ ഗിന്നസ്ബുക്കില്‍ ഇടം നേടിയ ആദില്‍ എന്ന കൂട്ടി കടലുണ്ടിക്കാരനാണ്. മറ്റൊന്ന് എടുത്തുപറയാനായിട്ടുള്ളത് ഉഷ്ണനാളുകളില്‍ കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ വിവിധ കായികവിനോദങ്ങളുടെ ഇടങ്ങളാകുകയും അവിടെനിന്ന് ഓരോ പ്രതിഭകള്‍ ഉദയംകൊള്ളുകയും അവരെ പ്രാദേശികവും ദേശീയവുമായ വേദികളില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നു. ഓരോ ദേശത്തും കലയോടും കായിക വിനോദങ്ങളോടും അഭിരുചിയുള്ളവര്‍ ഉണ്ടായിരിക്കും. പൊള്ളുന്ന വേനല്‍കാല ങ്ങളില്‍ നാട്ടിൻപുറങ്ങളിലെ മരച്ചുവടുകളില്‍ സാഹൃദങ്ങള്‍ക്കുവേണ്ടി ഒത്തുകൂ ടുന്നു. കഥപറച്ചിലിനും സംവാദങ്ങള്‍ക്കും ഒടുവില്‍ കൂട്ടായ്മയെക്കുറിച്ചും വിനോ ദങ്ങളെക്കുറിച്ചും ചിന്തിച്ചുതുടങ്ങുന്നു. മണ്ണൂരിന്റെയും കടലുണ്ടിയുടെയും ദേശവ ഴികളില്‍ ഇത് ഇന്നും പതിവാണ് (ഫെ.സ്നേ,, 12മാര്‍ച്ച് 2020). 95 2,8.3 ടുറിസം പക്ഷികള്‍ ധാരാളം വന്നിരുന്ന അനുഗ്രഹീത തീരദേശമാണ് കടലുണ്ടി. തദ്ദേശീയ പക്ഷികള്‍ മാത്രമല്ല വിദുരദേശങ്ങളായ നൈജീരിയ, സൈബീരിയ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള ദേശാടനക്കിളികളുടെ ഒരു പറുദീസയായിരുന്നു കടലുണ്ടി. തീറ്റപ്പാടങ്ങളും ്രജനനകേന്ദ്രങ്ങളും കൂടി ച്ചേര്‍ന്ന ദേശമാണ് ഇവിടം. 135-ലധികം പക്ഷികള്‍ ഈ മേഖലയില്‍ വന്നുപോയി രുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട. അതില്‍ ചിലതാണ് ആള, ചെറിയ കടൽകാക്ക, തവിട്ടുതലയന്‍ കടൽകാക്ക, ചോരക്കാലി, പച്ചക്കാലി, പൊന്‍മ ണല്‍കോഴി, പാമീര്‍ മണല്‍കോഴി, തെറ്റികൊക്കന്‍, വാള്‍കൊക്കന്‍, ചേരാകൊ ക്കന്‍, കരണ്ടികൊക്കന്‍, തിരക്കാട, വലിയ കടൽകാക്ക, ഞണ്ടുണ്ണി, പുള്ളിക്കാട കൊക്ക്, ചാരമണല്‍കോഴി, പട്ടവാലന്‍ ഗോഡ്വിറ്റ്, വരവാലന്‍ ഗോഡ്വിറ്റ്, ഞാറ, നീര്‍ക്കാട മുതലായവ. ഇന്ന് സൈബീരിയ പോലുള്ള വിദേശനാടുകളില്‍നിന്ന് എത്തിയിരുന്ന ദേശാടനക്കിളികളുടെ വരവ് വളരെയധികം ചുരുങ്ങി. അതിന് കാരണം ചകിരിത്തൊണ്ട് പൂഴ്ത്തിവെയ്ക്കപ്പെടുന്ന ഇടങ്ങളില്‍ ധാരാളം മണ്ണിര, കയ്യേര തുടങ്ങിയ പല പുഴുക്കളും ചെറുപ്രാണികളും മത്സ്യക്കുഞ്ഞുങ്ങളും പക്ഷി കള്‍ക്ക് ധാരാളമായി ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കയര്‍ വ്യവസായം കുറഞ്ഞതു കൊണ്ട് പക്ഷികള്‍ക്ക് ഭക്ഷണം ലഭ്യമല്ലാതായി. കൂടാതെ കണ്ടലിന്റെ ഉള്‍വശത്തേക്ക് കയറി ഭക്ഷണംകഴിക്കാനും കിളി കള്‍ക്ക് പ്രയാസം നേരിട്ടു. പ്രാദേശിക ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് ദേശാടനക്കിളികളുടെ സാന്നിധ്യം ആവശ്യമാണ്. ഭൂൃതുഭേദങ്ങള്‍ക്കനുസൃതമാ യാണ് ദേശാടനപക്ഷികളുടെ ഗമനം. ചൂട് അസഹ്യമാവുമ്പോഴേക്കും കുളിരുതേ ടിയും തണുപ്പ് കഠിനമാകുമ്പോഴേയ്ക്കും വാസയോഗ്യദേശങ്ങള്‍ തേടിയും കിളി കള്‍ വീണ്ടും പറക്കുന്നു. കുടാതെ നീര്‍നായ്ക്കളും വൃത്ൃയസ്ത ഇനം മത്സ്യങ്ങളും കടലുണ്ടിയുടെ കായല്‍ വിസ്മയത്തിന് മാറ്റുകുട്ടുന്നു. മുപ്പത്തിയെട്ട ഇനം ചിത്രശ ലഭങ്ങളും, ഓന്തും, അരണയും ഉള്‍പ്പെടുന്ന ജന്തു വൈവിധ്യവും കടലുണ്ടിയുടെ ഹരിതഭാംഗിക്ക് കുടുതല്‍ മാറ്റുകുട്ടുന്നു. അലങ്കാരസസ്യങ്ങൾ മുതല്‍ വിവിധയിനം സസ്്യവൈവിധ്യങ്ങളുടെ കലവറ തന്നെയാണ് കടലുണ്ടി. 96 കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വായ ഒരു ഗ്രാമവും കൂടിയാ ണ് കടലുണ്ടി. വന്യമൃഗസംരക്ഷണ കേന്ദ്രമോ സംരക്ഷണ റിസര്‍വോ അല്ലാത്ത സ്ഥലങ്ങളിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തിയിട്ടുള്ള ദേശവും കൂടിയാണിത്. പരമ്പരാഗതവും സാംസ്കാരികവുമായ പൈതൃകങ്ങളെയും മുല്യങ്ങളെയും അവയുടെ തനതു സ്വരൂപത്തോടുകൂടി സംര ക്ഷിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. 1972-ലെ വന്യജീവി സംരക്ഷണനിയമ ത്തിലെ സെഷന്‍ 36 (C) പ്രകാരം കമ്മ്യൂണിറ്റി റിസര്‍വായി കടലുണ്ടിയെ പ്രഖ്യാ പിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ കമ്മ്യൂണിറ്റി റിസര്‍വ് എന്ന ബഹുമതി കൂടി കട ലുണ്ടിക്കുണ്ട് (ഷാഫി കടലുണ്ടി, 2011, 38). കടലുണ്ടിയുടെ നദീമുഖ്രപദേശം കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ടുകിടക്കു ന്നു. 300 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ നദീതടവും കണ്ടല്‍ക്കാടുകളും അതിനിടയിലൂടെ കടന്നുപോകുന്ന കൈവഴികളും പക്ഷിസ ങ്കേതങ്ങളും സഞ്ചാരികള്‍ക്ക് ഏറെ (പ്രിയപ്പെട്ട അനുഭവമാണ്. നദിയിലുടെയുള്ള ബോട്ട് യാത്രകള്‍, കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ കൊച്ചുദ്വീപുകളായ ബാലാതുരു ത്ത്, ചെറുതുരുത്ത്, സി.പി.തുരുത്ത് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്നു. ഈ യാത്രയില്‍ അന്തരീക്ഷം വളരെ തണുപ്പുളളതായി അനുഭവപ്പെടുന്നു. നദിക്കിരുവ ശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തെങ്ങിന്‍തോപ്പുകള്‍ ഇവിടെ ധാരാളമായി കാണപ്പെടുന്നു. കമ്മ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് വരെ നടപ്പാതയുടെ പണിയും നടന്നുകൊണ്ടിരിക്കുന്നു. വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികള്‍ സെപ്തംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളില്‍ ഇവി ടെയെത്തിച്ചേരുന്നു. 2.9 ഭരണചരിത്രം പന്ത്രണ്ടാംനൂറ്റാണ്ടിന്റെ ഗ്രാരംഭഘട്ടത്തില്‍ രണ്ടാം ചേരവംശാധിപത്യം തകര്‍ന്നതോടെ നാടുവാഴിത്തഭരണസമ്്രദായം തുടരുകയും ഗ്രാമത്തിന്റെ ഭരണാ ധികാരം പരപ്പനാട് വലിയ പുതിയ കോവിലകക്കാരുടെ കൈയ്യിലമരുകയും ചെയ്തു. പരപ്പനാട് രാജവംശക്ഷേത്രങ്ങള്‍ കേന്ദ്രീകൃതമായുള്ള തറക്കൂട്ടങ്ങളിലു ടെയാണ് ഭരണനിര്‍വഹണം നടത്തിയിരുന്നത്. കടലുണ്ടിയെ(മണ്ണൂര്‍ ശിവക്ഷേ (Mo) കടലുണ്ടി (പഴഞ്ചണ്ണൂര്‍ ശിവക്ഷേത്രം) എന്നിങ്ങനെ രണ്ട് തുറകളായി ഭാഗി 97 ച്ചാണ് അവര്‍ ഭരണം നടപ്പിലാക്കിയത്. ഈ ഭരണവ്യവസ്ഥയില്‍ ദേവസ്വ ത്തിന്റെകീഴില്‍ ഭൂമി കൈവശം വയ്ക്കുവാനും കൃഷിചെയ്ത് അനുഭവിച്ച് പോരു വാനും കീഴ്പാട്ടത്തിന് കൊടുക്കുവാനുമുളള അവകാശം ജന്മിമാര്‍ക്ക് ചാര്‍ത്തി ക്കൊടുത്തിരുന്നു (ക.ഗ്രാ.പ.ADM/60 ക.വി.രേ., 2017: 5) കഴിഞ്ഞനുറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ ഭൂമിയുടെ ഉടമാവകാശം പെരുമ്പ om (മണ്ണൂര്‍ ശിവക്ഷേത്രം), മനേഴി, കായക്കത്തറ, കുന്നത്ത്, പുന്നോളി കൊറാ ത്ത്, അമ്പാളി, കൂര്‍മന്തറ പുതിയകത്ത് എന്നീ ജന്മിത്തറവാട്ടുകാര്‍ക്കുമായിരുന്നു. ഏതാണ്ട് പത്തൊന്‍പതാറംനുറ്റാണ്ടിന്റെ പകുതിയായപ്പോള്‍ രാജവംശക്കാരില്‍നിന്ന് ബ്രിട്ടീഷ് അധിനിവേശകർ ഭരണംപിടിച്ചെടുത്തെങ്കിലും ഭുവുടമബന്ധത്തിന് സാര മായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ജന്മിത്തത്തിന്റേയും, നാടുവാഴിത്തസ്രമ്പദായത്തി ന്റെയും എല്ലാവിധ അധര്‍മ്മങ്ങളും അസമത്വങ്ങളും, അടിച്ചമര്‍ത്തലുകളുംകൊണ്ട് ദുരിതം അനുഭവിച്ച അടിസ്ഥാനജനവിഭാഗങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിന്റെ ഒരു കാലഘട്ടമായപ്പോള്‍ ചരിത്രനിയോഗംപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയു ണ്ടായി. എന്നാല്‍ ദേശീയന്വാതന്ത്ര്യത്തിന്റെ ചരിത്രത്താളുകളില്‍ ഇടംപിടിക്കുമാ റുള്ള കാല്‍വയ്പുകളൊന്നും തദ്ദേശീയരായിട്ടുള്ളവര്‍ നടത്തിയിട്ടില്ലെങ്കിലും കട ലുണ്ടി മണ്ണൂര്‍ ദേശത്തെ ഏതാനും ചിലരെക്കുറിച്ചു ചരിത്രം പറഞ്ഞുപോകുന്നു ണ്ട്. 1940-ല്‍ തിരുരങ്ങാടി ഫര്‍ക്കാകമ്മിറ്റിയുടെ കീഴില്‍ രൂപംകൊണ്ട കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറിയായി പി.കെ. വാസുദേവമേനോനെ തെരഞ്ഞെടുത്തു. എ.കെ. പള്ളത്ത്, കെ.പി.യാക്കുബ്, പി.കെ.കണാരന്‍, വെള ക്കേരി വേലായുധന്‍, ചോഴക്കാട ശങ്കകന്‍ വൈദ്യര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ്രവര്‍ത്തകര്‍ രാഷ്ട്രീയ്രപവര്‍ത്തനവുമായി മുന്നോട്ടു പോയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഇ.എം.എസ്, സി.എച്ച്. കണാരന്‍, ഉണ്ണിരാജ, കെ.എ.കേര ളീയന്‍ തുടങ്ങിയവര്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പറയപ്പേടി, പുലയപ്പേടി, തൊട്ടുകുടായ്മ, തീണ്ടിക്കുടായ്മ പോലുള്ള അനാചാരങ്ങള്‍ നിലനിന്നിരുന്ന കാല ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തി ന്റെയും പാതയിലായിരുന്നു ഏറെക്കുറെ മണ്ണൂര്‍ ദേശം. വൈദേശിക ആധിപത്യ 98 ത്തിനെതിരായ പ്രക്ഷോഭചരിത്രത്തിലെ സു്രധാന സംഭവമാണ് മലബാര്‍ കലാ പം. കലാപാനന്തരം സംഘടിത കര്‍ഷക്രപസ്ഥാനത്തിനും ദേശീയ സ്വ്വാതന്ത്രസമ രത്തിനും ്രചോദനാത്മകമായ ഉര്‍ജ്ജം മലബാര്‍ വിപ്ലവം പകര്‍ന്നു കൊടുത്തു. 1930 കാലഘട്ടങ്ങളിലാണ് കടലുണ്ടി മണ്ണൂര്‍ ദേശത്ത് കോണ്‍ഗ്രസ് ഒരു സംഘടനാരുപം കൈക്കൊള്ളുന്നത്. 1935-42 കാലത്ത് ഖാദി വസ്ത്രപചാരണ ത്തിലും മദ്യബഹിഷ്കരണ പ്രക്ഷോഭത്തിലുമായിരുന്നു അവരുടെ ശ്രദ്ധ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരായിരുന്നു കൊറാത്ത് ദാമോദരമേ നോന്‍, ഓണത്തറ ചക്കപ്പന്‍, ആലന്വറ് സാമി, കെ. കുട്ടിശങ്കന്‍ നായര്‍, പി.കെ. നാരായണന്‍കുട്ടി മേനോന്‍, എ.പി. കണ്ടക്കുട്ടി, എന്‍.വി. ബിച്ചമ്മദ്, ചാലിയം കുരി ക്കള്‍ മുഹമ്മദ്, സാമി വൈദ്യര്‍, കെ. രാമുമാസ്റ്റര്‍, പി.പി. രാമദാസ്, വാസുദേവമേ നോന്‍, വിശ്വനാഥന്‍ പെരിങ്ങോട്ട, സി. പത്മനാഭന്‍, പട്ടയില്‍ രാഘവന്‍ തുടങ്ങിയ വര്‍. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ധാരാളം സമരങ്ങള്‍ ഇവിടെ നടന്നിട്ടു ണ്ട്. ഭൂപരിഷ്കരണ നിയമങ്ങള്‍ നിലവില്‍ വരുന്നതിനുമുമ്പ് കര്‍ഷകരെ കൃഷിയിട ങ്ങളില്‍നിന്നും ഇല്ലാതാക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരവസ്ഥാവിശേഷം നിലനി ന്നിരുന്നു. ഈ ദുഷ്രപവണതകള്‍ക്കെതിരെ 1953-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ സംഘടിക്കുകയും സമരം നയിക്കുകയും ചെയ്തിരുന്നു. 1970-72 നാളുക ളില്‍ കര്‍ഷകസംഘം മുന്‍നിരയില്‍നിന്ന് നയിച്ച ഇതിഹാസതുല്യമായ കുടികിട പ്പുസമരം ഈ ദേശത്തും സജീവമായിരുന്നു. ഭൂപരിഷ്കരണനിയമം (പാവര്‍ത്തിക മായി നിലവില്‍ വന്നതോടുകൂടി ബഹുഭൂരിഭാഗം വരുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഭൂമി സ്വന്തമാവുകയും അത് സാമുഹിക ജീവിതാന്തരീക്ഷത്തില്‍ സന്തോഷവും സമാധാനവും വരുത്തുകയും ചെയ്തു. ഈ ചരിത്രബോധത്തെ മുന്‍നിര്‍ത്തിയുള്ള ഒരു സംസ്കൃതി ഈ നാട്ടില്‍ രൂപപ്പെട്ടതായി കാണുന്നു. മനുഷ്യന്റെ സാംസ്‌കാ രികവളര്‍ച്ച സവര്‍ണ്ണമോ, അവര്‍ണ്ഠമോ ആയെന്നുവരാം. അതിനെ മനസ്സിലാക്കു കയും വിലയിരുത്തുകയും ചെയ്യുന്നതോടുകുടി മാത്രമേ കൃത്യമായ ഒരു നിഗമന ത്തിലെത്താന്‍ കഴിയൂ. അത്തരമൊരു സാധ്യതാപാഠനങ്ങള്‍ ചരിത്രത്തെക്കുറിച്ചും, സംസ്ക്കാരത്െെക്കുറിച്ചും കടലുണ്ടി പഞ്ചായത്തധികൃതരിലും തദ്ദേശീയരിലും ഉണ്ടാകുന്നു എന്നുള്ളതുതന്നെ കടലുണ്ടി മണ്ണൂര്‍ ദേശത്തെക്കുറിച്ച ്രതീക്ഷകള്‍ 99 നല്‍കുന്നു. കടലുണ്ടിയുടെ സാംസ്കാരികകര്‍തൃത്ത്വത്തെ രൂപപ്പെടുത്തുന്നതില്‍ പല കൂട്ടായ്മകള്‍ക്കും പങ്കുണ്ട്. അത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 2.9.1 (രപസ്ഥാനങ്ങള്‍ ബ്രിട്ടീഷ്വിരുദ്ധ ഇന്ത്യന്‍സ്വാതന്ത്രയസമരകാലത്തെ തീഷ്ണമായ സമര ങ്ങള്‍ക്കൊന്നും സ്വാതന്ത്ര്യസമര(്രസ്ഥാനത്തിന് കടലുണ്ടിഗ്രാമത്തില്‍ വേരോട്ടം ലഭിച്ചിരുന്നില്ല. ദേശീയ്രപസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കമ്മ്യുണിസ്റ്റ്പാര്‍ട്ടിയും ഇവിടെ ഉദയംകൊണ്ടത്. നിലവില്‍ കടലുണ്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് (ഐം), എന്‍.സി.പി, സി.പി.ഐ (എം), സി.പി.ഐ, മുസ്ലിംലീഗ്, ജനതാദള്‍, ബി.ജെ.പി, ഐ.എന്‍.എല്‍. പുതുതായി രൂപംകൊണ്ട എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്രീയ കക്ഷികളും അവയുടെ യുവജന വിദ്യാര്‍ത്ഥി്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തി ക്കുന്നുണ്ട്. 2.9.1.1 സ്വാതന്ത്രരസമരം ജാതീയഅസമത്വങ്ങള്‍ക്കെതിരെ പോരാട്ടംനയിച്ചുകൊണ്ട് വളര്‍ന്നുവന്ന ഒരു പരിഷ്കര്‍ത്താവായിരുന്നു മഹാത്മാ അയ്യങ്കാളി. ഇതര കീഴ്ജാതി ജനവിഭാഗ ങ്ങള്‍ക്കിടയില്‍ സ്വാതന്ത്യബോധം ഉടലെടുക്കുകയും ജന്മികുടിയാന്‍ ബന്ധങ്ങ ളില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി വിവിധ സമരങ്ങള്‍ അരങ്ങേറുകയുണ്ടായി. സമൂഹത്തിലെ അധഃസ്ഥിതവിഭാഗ ത്തില്‍പ്പെട്ടവരുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ഉന്നമനവും വിദ്യാ ഭ്യാസ-ആരോഗ്യ മുന്നേറ്റങ്ങളും ലക്ഷ്യം വെച്ചുകൊണ്ട് “മഹാത്മാ അയ്യങ്കാളി ചാരിറ്റബിള്‍ ടഴ്രസ്റ് എന്നപേരില്‍ ഒരു കുട്ടായ്മ കടലുണ്ടിയില്‍ പ്രവര്‍ത്തിച്ചുവരു ന്നുണ്ട്. അതുപോലെത്തന്നെ കടലുണ്ടിദേശത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നസ്വ്വാതന്ത്ര്രസമരത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. കടലുണ്ടിയിലെ സ്വാതന്ത്യസമരസേനാനിയായിരുന്നു ചെറാട്ട് വാസു. 100 2,9.1,2 ജാതിവിരുദ്ധ്രപസ്ഥാനം 20-ഠം നൂറ്റാണ്ടിലുണ്ടായ നവോത്ഥാന(്രസ്ഥാനങ്ങള്‍ കേരളത്തിലെ ജന്മി ത്വവ്യവസ്ഥിതിയ്ക്ക് ഒരു പരിധിവരെ അന്ത്യംകുറിച്ചു. 1888-ല്‍ അരുവിപ്പുറത്ത് ശ്രീനാരായണഗുരു ഒരു ശിലാഖണ്ഡമെടുത്ത് ശിവലിംഗമായി പ്രതിഷ്ഠിച്ചത് ജാതിക്കെതിരായ ഒരു വിപ്ലവമായിരുന്നു. 190:-ല്‍ എസ്.എന്‍.ഡി.പി. യോഗം രൂപീ കൃതമായി. അതിന്റെ തുടര്‍ചലനങ്ങള്‍ കടലുണ്ടി-മണ്ണുര്‍ ദേശങ്ങളെ സ്വാധീനിക്കു കയും ചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ ഫലമെന്നോണം കീഴാളന് അടിമപ്പണി യില്‍നിന്നും ഏറെക്കുറെ മോചനം ലഭിക്കുകയുണ്ടായി. 2.9.1.3 കര്‍ഷകസംഘം കടലുണ്ടിപഞ്ചായത്തിന്റെ സാമ്പത്തികവ്യവസ്ഥയിലെ മുഖ്യഘടകം എന്നത് കാര്‍ഷികമേഖലയാണ്. വേനല്‍പച്ച സമഗ്രകാര്‍ഷികവികസന പരിപാടി യുടെ ഭാഗമായി തെങ്ങ്, നെല്ല്, പച്ചക്കറി, വാഴ, കുറ്റികുരുമുളക, ഫലവ്യക്ഷതൈ കള്‍, ടെറസ്സ് പച്ചക്കറി കൃഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 2014-15 വര്‍ഷത്തില്‍ കൃഷിവകുപ്പിന്റെ ധനസഹാ യത്തോടെ രൂപീകരിച്ച കാര്‍ഷിക കര്‍മ്മസേനയും, കുടുംബശ്രീ, കര്‍ഷകസമിതി കള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ കാര്‍ഷിക ഉന്നതി ലക്ഷ്യംവെ ച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത്. കേരളകര്‍ഷകസംഘം, ക്ഷീരകര്‍ഷകസംഘം തുട ങ്ങിയ പ്രസ്ഥാനങ്ങള്‍ കടലുണ്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട. കടലുണ്ടിയുടെ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി ചരിത്രസ്മാരക ങ്ങള്‍ ചാലിയത്ത് ഇന്നും സ്ഥിതിചെയ്യുന്നു. 2,10 സ്മാരകങ്ങള്‍ കടലുണ്ടി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളില്‍ ഭൂതകാലത്തിന്റെ ശേഷി പ്പുകളായ നിരവധി സാംസ്കാരിക പൈത്യകകേന്ദ്രങ്ങള്‍ ഉണ്ട്. അവയില്‍ ചില താണ് ചാലിയം മുല്ല, ചാലിയത്തെ ഇട്ടി അച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് മല ബാറിക്കുസ് സസ്്യസര്‍വസ്വം, മണ്ണൂര്‍ ഗുഹ, വണ്ടിക്കിണര്‍, ലൈറ്റ്ഹസ്, റെയില്‍വെസ്റ്റേഷന്‍, ബുദ്ധവിഹാര്‍ തുടങ്ങി ഇതെല്ലാം പൂര്‍വസംസ്കാരത്തിന്റെ സൃഷടിപ്പുകളായി നിലനില്‍ക്കുന്നു. മനുഷ്യന്റെ പരിണാമദശയില്‍ തലമുറകള്‍ക്ക് 101 കൈമാറ്റംചെയ്യപ്പെടേണ്ട പൂര്‍വികന്റെ ചിന്തകളും നിശ്വയദാര്‍ഡ്്യവും ധൈര്യവും കലയും എല്ലാം ഇതിലുണ്ട്. വിശാലമായ സനഹൃദബുദ്ധിയുടെ ചൈതന്യം നാനാ മതങ്ങളുടെയും സംഗമസ്ഥാനമായി നിലകൊള്ളാന്‍ കടലുണ്ടിക്കു കഴിഞ്ഞു. സ്വാതന്ത്രസമരത്തിന്റെയും വൈദേശികആധിപത്യത്തിന്റെയും ചരിത്രമൂ ഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുള്ള അതിപ്രധാനമായ ഒരു ദേശത്തിന്റെ കഥ ഈ പൈതൃകകേന്ദരങ്ങള്‍ പറഞ്ഞുതരുന്നു. ലോകചരിത്രത്തിനും ദേശരാഷ്ട്രചരി ത്രത്തിനും പ്രാധാന്യം കുറഞ്ഞുവരികയും പ്രാദേശികചരിത്രത്തിനും താല്പര്യ നിര്‍മ്മിത ചരിത്രത്തിനും പ്രാധാന്യം കൂടിവരുന്നതുമായ ഈ കാലത്ത് പനരാ ണിക പ്രാധാന്യമുള്ള കേന്ദ്രങ്ങളെക്കുറിച്ചുളള പഠനത്തിന് പ്രാധാന്യം ഏറെ യാണ്. ഈ നാടിന്റെ സാംസ്കാരികചരിത്രത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വലി യൊരു പങ്കിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. 2,10.1 (ബ്രിട്ടീഷ് ബംഗ്ലാവ് ചാലിയം റെയില്‍വെ കിണറിന്റെ പടിഞ്ഞാറുഭാഗത്താണ് ബ്രിട്ടീഷ് ബംഗ്ലാവ് ഉണ്ടായിരുന്നത്. കോളറ ബാധിച്ച പട്ടാളക്കാരുടെ പുനരധിവാസകേന്ദ്രമാ യിട്ടാണ് ഇത് ഉപയോഗിച്ചിരുന്നത്. മലബാര്‍ കളകടറായിരുന്ന വില്യം ലോഗന്റെ ശുപാര്‍ശ്രപകാരം 1888-ല്‍ കോഴിക്കോട് റെയില്‍വെസ്റ്റേഷന്‍ സ്ഥാപിതമായ തോടെ ചാലിയം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ചാലിയം റെയില്‍വെസ്റ്റേഷന്‍ ആദ്യം ഉപ്പ് ഗോഡനണായി. പിന്നീടാണ് ഇത് കോളറ ബാധിച്ച പട്ടാളക്കാരുടെ പുനരധിവാസകേന്ദ്രമായിമാറിയത്. ഇപ്പോള്‍ ഈ ്രദേശം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ തടി ഡിപ്പോയുടെ കീഴിലാണ് ്രവര്‍ത്തിക്കുന്നത്. ചാലിയം റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരുന്ന കല്‍ക്കരി വണ്ടികള്‍ക്കാവശ്യമായ വെള്ളം നിറയ്ക്കാനും എഞ്ചിന്‍ തിരിക്കാനും ഉപയോഗിച്ച കിണര്‍ (വല്ലിയാര്‍) ഇവിടെയുണ്ട്. അതോടുകൂടി വ്യാപാരബന്ധം നഷടപ്പെട്ടു. ഒരു സുവര്‍ണ്കാലഘട്ടം ചരിത്രശേഷിപ്പുകളായി കിണറും ഫോറസ്റ്റ് ഡിപ്പോയും ഇന്നും നിലകൊളളുന്നു. 102 2,10.2 ചാലിയം യാറം ചാലിയത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ചാലിയാര്‍ സ്ഥിതിചെയ്യുന്നു. ഇതിന് നാനൂറ്റിനാല്‍പത് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നൂറുദ്ദീന്‍ ഷെയ്ഖിനാല്‍ പണികഴിപ്പിച്ച ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണം നിര്‍വഹിച്ചത് താഴത്തകത്ത് പുതിയകത്ത് കമ്മത്തുകുട്ടി മരയ്ക്കാര്‍ എന്ന ബാവഹാജിയാണ്. പള്ളിയുടെ നട ത്തിപ്പിനായി വലിയൊരു തെങ്ങിന്‍തോട്ടം ഉണ്ട്. ഇത് നുറുദ്ദീന്‍ ഷെയ്ഖിന്റെ കബ റിടമാണ്. 1620-ല്‍ അദ്ദേഹത്തിന്റെ പത്രനായ കമാലുദ്ദീന്‍ ഷെയ്ഖ് ആണ് ഈ യാറം പണികഴിപ്പിച്ചത്.” മലബാറിലെ പ്രധാന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രങ്ങളി ലൊന്നാണ് ഇത്. പഴയകാലത്ത് ആനയും അമ്പാരിയും വലിയ വരവുമൊക്കെ യായി ഉത്സവം നടത്തിയിരുന്നു. ഉത്സവത്തിന് വാണിജ്യം പ്രധാനമായിരുന്നു. തട്ടാ ന്മാരുടെ വീട്ടില്‍നിന്നുള്ള വരവും ഉണ്ടായിരുന്നു. ഇവിടുത്തെ നേര്‍ച്ചയ്ക്ക് പണ്ട് ചന്ദനക്കുടം എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 2.10.3 ബോണ്‍മില്‍ (എല് പൊടിക്കുന്ന കമ്പനി) 1920-കളിലാണ് ഈ കമ്പനി (്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും മുരി, പോത്ത് എന്നിവയുടെ എല്ലുകളായിരുന്നു ഇവിടെ പൊടിച്ചിരുന്നത്. നല്ല അളവില്‍ ഫോസ്ഫറസ് അടങ്ങിയതിനാല്‍ എല്ലുപൊടി എല്ലാതരം കൃഷികള്‍ക്കും ഉപയോ ഗിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ ഇതിന് കാര്യമായ വിപണി ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവിടുത്തെ ഉത്പന്നങ്ങള്‍ കയറ്റു മതി ചെയ്തിരുന്നത്. കൊച്ചിയില്‍ കമ്പനിക്ക് യാര്‍ഡുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ഉത്പന്നങ്ങള്‍ കടലുണ്ടിയില്‍നിന്ന് പായക്കപ്പലില്‍ കൊച്ചിയിലെ യാര്‍ഡുകളിലെ ത്തിച്ച് അവിടെനിന്നും കപ്പല്‍മാര്‍ഗ്ഗം വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്.3 കമ്പനിക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടുവരാന്‍ പ്രത്യേക റെയില്‍ സംവിധാനംതന്നെ കടലുണ്ടിയിലെ കമ്പനിയില്‍ ഉണ്ടായിരുന്നു. ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനിക്ക് ചാര്‍ട്ടേര്‍ഡ് ബാങ്ക, *മ ഹാന്ആളമുകളാ്‍ രഅന്ാത്യവയിശ്ര മം കൊള്ളുന്ന സ്ഥലത്തെയാണ് യാറം എന്നു പറയു ന്നത്. നുറുദ്ദീന്‍ ഷെയ്ഖിന്റെ മൃതശരീരം മറവുചെയ്യപ്പെട്ട സ്ഥലമാണ് ചാലിയം യാറം. സാധനസാമഗ്രികള്‍ ശേഖരിച്ചുവെക്കുന്ന കേന്ദ്രങ്ങളെയാണ് യാഡുകള്‍ എന്നു വിളിക്കുന്ന 103 ഇംപീരിയല്‍ ബാങ്കു, മലയാളി ബാങ്ക എന്നീ മുന്ന് ബാങ്കുകളില്‍ നിക്ഷേപം ഉണ്ടാ യിരുന്നു. 2.10.4 പുഴക്കരപ്പള്ളി കേരളത്തിലെ ഇസ്ലാംമത്രപബോധകനായ മാലികദിനാറിന്റെ ശിഷ്യന്‍ മാലികബിന്‍ ഹബിബ് കേരളത്തില്‍ നിര്‍മ്മിച്ച പത്ത് പള്ളികളില്‍ ഒന്നാണ് ചാലി യത്തെ പുഴക്കരപ്പള്ളി. ചാലിയം കോട്ടയുടെ നിര്‍മ്മിതിയ്ക്കായി പറങ്കികള്‍ തകര്‍ത്ത ഈ പള്ളി പുനര്‍നിര്‍മ്മിച്ചത് കോഴിക്കോട് സാമൂതിരി മഹാരാജാവിന്റെ സഹായത്തോടുകൂടിയായിരുന്നു. ഈ പുരാതന മുസ്ലീം ആരാധനാലയത്തിനു മുന്നിലായി നമസ്ക്കാരസമയം മനസ്സിലാക്കുവാന്‍ ഉപയോഗിച്ചിരുന്ന ഒരു സമയ സുചികയും ഗതകാലസ്മരണയായി നിലനില്‍ക്കുന്നുണ്ട്. 2.10.5 പെരിങ്ങോടു കുന്നിലെ ബുദ്ധവിഹാര്‍ ബുദ്ധമത്രപചരണാര്‍ത്ഥം മലബാറിലെത്തിയ ഒരു സംഘം ബുദ്ധസന്യാസി മാര്‍ കോഴിക്കോട് പ്രശസ്തമായ ഒരു ബുദ്ധവിഹാരം സ്ഥാപിച്ചു അതിന്റെ ഒരു ശാഖ എന്നനിലയ്ക്ക് കടലുണ്ടിയില്‍ സ്ഥാപിക്കുകയും പ്രബോധനകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇസ്ലാം-ഹൈന്ദവമതങ്ങളുടെ ശക്തമായ പ്രാതിനിധ്യവും അന്നത്തെ രാഷ്്രീയസാമുഹികസാഹചര്യങ്ങളും ബുദ്ധമതം ഈ ്രദേശത്ത് വേരുന്നി എടുക്കുന്നതിന് തടസ്സങ്ങള്‍ സൃഷടിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന ബുദ്ധകുടുംബങ്ങള്‍ പെരിങ്ങോട്ടുകുന്നിനെ ഉപേക്ഷിക്കു കയായിരുന്നു. ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്ന മാര്‍ബിളില്‍ത്തീര്‍ത്ത കൂറ്റന്‍ ബുദ്ധ്രപ തിമയും മറ്റു രേഖകളും കോഴിക്കോട് ബുദ്ധവിഹാറിലേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും തങ്ങളുടെ സാന്നിധ്യം ഈ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു എന്നതിന് തെളി വായി അന്നത്തെ ബുദ്ധവിഹാറിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാവുന്നതാണ്. 2.10.6 ഖാസി ഭവന്‍ (ഖാസിയാരകം) കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ആസ്ഥാനമായിരുന്നു ചാലിയം. നൂറ്റാണ്ടു കള്‍ക്കുമുമ്പുതന്നെ കോഴിക്കോട്ടെ നിരവധി ഖാസിമാര്‍ താമസിച്ചിരുന്ന ഭവനമാ യിരുന്നു ഖാസി ഭവന്‍. സൈനുദ്ദീന്‍ മുസ്ല്യാര്‍ ആയിരുന്നു അവസാനമായി ഇവിടെ താമസിച്ച ഖാസി. റമസാന്‍ ശവ്വാല്‍ മാസപ്പിറവികണ്ടാല്‍ ഇവിടെനിന്നായിരുന്നു 104 ഖാസിമാര്‍ അത് ഉറപ്പിച്ചിരുന്നത്. ഇതനുസരിച്ചായിരുന്നു ്രതവും പെരുന്നാളും ആഘോഷിച്ചിരുന്നത്. ഇരുപത് വര്‍ഷക്കാലത്തിലധികമായി ഖാസി ഭവന്‍ കാടു മുടി കിടക്കുകയാണ്. 2.10.7 ചാലിയം മുല്ലമേല്‍ കോട്ട പോര്‍ച്ചുഗീസുകാര്‍ക്ക് കച്ചവടാവശ്യാര്‍ത്ഥം 1531-ല്‍ ചാലിയത്ത് സ്ഥലം കൊടുക്കുകയും അവിടെ അവര്‍ കോട്ട പണിയുകയും ചെയ്തു. ഈ കോട്ടയുടെ പേര “സാന്‍താമറിയാദോ കാസ്റ്റേലോ” എന്നായിരുന്നു (കെ.കെ.എന്‍.കുറുപ്പ്) ചാലിയത്തെ ജുമാഅത്ത് പള്ളി (പുഴക്കരപ്പള്ളി) തകര്‍ത്തുകൊണ്ടാണ് മുല്ല മേല്‍കോട്ട പണിതുയര്‍ത്തിയത്. മുസ്ലിങ്ങളെയും മുസ്ലീം ആരാധനാലയങ്ങളെയും നിഷ്ഠൂരമായി ആക്രമിക്കാന്‍ താവളമാക്കുകയായിരുന്നു ഈ കോട്ട. ചാലിയം പുഴ ക്കരപ്പള്ളിയുടെ കല്ലുകള്‍ ഉപയോഗിച്ചാണ് 'മുല്ലമേല്‍ കോട്ട് പണിതതെന്ന് “തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍” എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു (മ.മ.ദി.പ., 16.02.2021). കോട്ട സ്ഥാപിച്ചതിനുശേഷം തുടര്‍ന്നുള്ള നാളുകളില്‍ പോര്‍ച്ചുഗീസുകാ രുടെ ്രൂരതകള്‍ അസഹനീയമായി. പോര്‍ച്ചുഗീസുകാര്‍ ചാലിയം ബേപ്പൂര്‍ മേഖ ലകളിലെ കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലുംകൊണ്ട് ചതച്ചുകൊല്ലാന്‍ ക്യാപ്റ്റന്‍ “അസ്വാഡോ' അമ്മമാരെ നിര്‍ബന്ധിക്കുകയും കുട്ടികളുടെ തലയറുക്കുകയും കുന്തമുനയില്‍ കുത്തിയെടുക്കുകയും അവരുടെ ദയനീയകരച്ചിലില്‍ പോര്‍ച്ചുഗ ലിലെ ഒരു പക്ഷിയുടെ കരച്ചിലായി ആമ്ധവദിക്കുകയും ചെയ്തുവന്നു. ശ്രീലങ്ക യിലെ “മല്‍വാന” പാലത്തില്‍നിന്നും ആളുകളെ വെള്ളത്തിലേക്കുതള്ളിയിട്ട മുതല കള്‍ കടിച്ചുതിന്നുന്നത് അവര്‍ കണ്ടാസമ്വദിക്കുകയും ചെയ്യുമായിരുന്നു. സാമൂതിരി പ്പാടിന്റെ രാജ്യത്തിനുവേണ്ടി ഉയര്‍ന്ന ഏറ്റവും വലിയ കൊളോണിയന്‍ ഭീഷണി യായിരുന്നു ചാലിയം കോട്ട. സാമൂതിരിയുടെ ചങ്കിനുനേരെ ചുണ്ടിയ കൈത്തോക്ക് എന്നാണ് സര്‍ദാര്‍ കെ.എം.പണിക്കര്‍ ചാലിയം കോട്ടയെ വിശേഷി പ്പിചത് (ഖാദി മുഹമ്മദ്, 2013:64). അത്രയ്ക്ക് തന്ത്രരപാധാന്യം ചാലിയംകോ ടടയ്ക്കുണ്ടായിരുന്നു. പോര്‍ച്ചുഗീസ് അതിക്രമങ്ങളെ ഇല്ലായ്മചെയ്യാനും കോട്ട പിടിച്ചടക്കുവാനും സാമൂതിരിയ്ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടിവന്നു. കോട്ട പിടിച്ചടക്കാനുള്ള യുദ്ധത്തില്‍ സൈനികര്‍ പരാജയപ്പെട്ടപ്പോള്‍ സാമൂതിരിപ്പാട് 105 നേരിട്ട എഴുന്നള്ളുകയും കോട്ട പിടിച്ചടക്കാതെ താനിനി ഭക്ഷണം കഴിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയുമുണ്ടായി. ഉടനെ മന്ത്രിമാരോട തന്റെ മുന്നില്‍ ഹാജ രാവാന്‍ കല്പിക്കുകയും ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കോട്ടയ്ക്കുമുന്നില്‍ അവശേ ഷിക്കുന്നിടത്തോളം കാലം താന്‍ ആഹാരം കഴിക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്യുകയും ചെയ്തു. ഒരുപക്ഷേ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി നിരാഹാരസമരം ആരംഭിച്ച ആദ്യരാജാവ് സാമുതിരിപ്പാടായിരിക്കും. ഈ സങ്കീര്‍ണ്ണമായ പ്രതിസ ന്ധിഘട്ടത്തിലാണ് സാമുതിരിപ്പാടിനെ നിരാഹാരവ്രതത്തില്‍നിന്നി് മോചിപ്പി ക്കാനും കോട്ട കീഴടക്കാനുംവേണ്ടി ഖുത്തുബ(്രസംഗം)യിലൂടെ ഖാദിമുഹമ്മദ് ഏറ്റവും വിലപ്പെട്ട ആഹ്വാനം നടത്തിയത്. രാജ്യതാല്‍ത്പര്യം മുന്‍നിര്‍ത്തി അമുസ്ലീമായ രാജാവിനെ അധികാരത്തിലി രുത്തുന്നതിനുവേണ്ടി മുസ്ലിങ്ങള്‍ ഒന്നടങ്കം ആത്മത്യാഗം ചെയ്യണമെന്ന് ആഹ്വാന മുണ്ടായി. രാഷ്ട്രതന്ത്ത്രതയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രത്യുല്പന്നമ തിത്വം ഇവിടെ വെളിവാകുന്നുണ്ട്. നിര്‍ണ്ണായകവും സങ്കീര്‍ണവുമായ ഘട്ടത്തില്‍ മാത്രമേ ഒരു ഖാദി ശഹാദത്തിനുവേണ്ടി തന്റെ അനുയായികളെ പ്രേരിപ്പിക്കുമായി രുന്നില്ല. ചാലിയംകോട്ട പിടിച്ചെടുക്കാന്‍ നിര്‍ണ്ണായകഘട്ടമായി അദ്ദേഹം വിലയി രുത്തി (ഖാദിമുഹമ്മദ്, 2013:18). തുടര്‍ന്ന് മുസ്ലീംസൈന്യം ഖുര്‍-ആന്‍ തൊട്ട സതൃം ചെയ്യുകയും ചെയ്തു. ശത്രുവിനെതിരെ പോരാടി ആദ്യം ഞങ്ങള്‍ മരിക്കും എന്നാണ് നായര്‍ പട യാളികള്‍ പറഞ്ഞത്. നിങ്ങള്‍ അംഗസംഖ്യയില്‍ കുറവാണെന്നും, ഈ ഘോരയു ദ്ധം നടത്താന്‍ നിങ്ങളെ ഞങ്ങള്‍ ഒറ്റയ്ക്ക് വിടില്ല എന്നും നമുക്ക് ഒറ്റക്കെട്ടായി കോട്ടയിലേക്ക് മുന്നേറാമെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഈ തീരുമാനം അംഗീ കരിച്ചു. മുസ്ലീം പോരാളികളും നായര്‍ പോരാളികളും കോട്ട ആക്രമിക്കാന്‍ ഒരു ങ്ങുന്ന വിവരം സാമൂതിരി അറിയുകയും അസ്വസ്ഥനാകുകയും ചെയ്തു. ഒരു ്രാവശ്യം ആയിരം പേര്‍ രക്തസാക്ഷികളായാലും സാരമില്ല എന്ന പോരാളിക ളുടെ പ്രതിജ്ഞയാണ് സാമൂതിരിയെ കൂടുതല്‍ വേദനിപ്പിച്ചത്. ഈ വിധത്തിലുള്ള കോട്ടയാക്രമണം ആയിരം ആപത്ത് സൃഷ്ടിക്കുമോ എന്നദ്ദേഹം ഭയന്നു. തന്റെ സൈന്യത്തിലെ ഒരു ഭടന്റെ മരണം നെങഞ്ചിലേറ്റ അമ്പിനേക്കാള്‍ വേദനാജനകവും ഒരു മുസ്ലീംഭടന്റെ മരണം സാമൂതിരിക്ക് മറ്റു പത്ത് മരണങ്ങളേക്കാള്‍ ക്ലേശവു മായിരുന്നു. തുടര്‍ന്ന് സാമൂതിരി സ്ഥലത്തെത്തുകയും അഡ്മിറലായിരുന്ന 106 കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുളള നാവികസേന കോട്ട വളയുകയും കിടങ്ങുകള്‍ നിര്‍മ്മിച്ച് ്രതിരോധംതീര്‍ക്കുകയും ചെയ്തു. ഭക്ഷ്യവിതരണശ്ര്യം ഖല തടസ്സപ്പെട്ടതോടുകുടി പട്ടിണിയിലായ പോര്‍ച്ചുഗീസ് സേന കീഴടങ്ങുകയും 1571 നവംബറില്‍ സാമൂതിരിയുടെ സേന കോട്ട പൊളിക്കുകയും ചെയ്തു. കോട്ട പൊളിച്ചതിന്റെ അവശിഷ്ടങ്ങളായ കല്ല് പുഴയ്ക്കരപ്പള്ളിയ്ക്കും മര ഉരുപ്പടികള്‍ കുറ്റിച്ചിറ മിസ്കാല്‍പള്ളിയ്ക്കും പുനര്‍നിര്‍മ്മിയ്ക്കാന്‍ നല്‍കുകയാണ് സാമൂതിരി ചെയ്തത്. പുഴക്കരപ്പള്ളിയില്‍ ഇന്നും അവശേഷിപ്പായി സമയസൂചിക കാണുന്നു. ഏഷ്യയില്‍ പോര്‍ച്ചുഗീസ് പതനത്തിന് നാന്ദികുറിച്ചത് ചാലിയം യുദ്ധമാണെന്നത് ചരിത്രം പറയുന്നു (കെ.കെ.എന്‍. കുറുപ്പ്) (ഖാദി മുഹമ്മദ്, 2013:5). ചാലിയത്ത് ദിശാസുചകമായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ലൈറ്റഹസും സ്ഥിതിചെയ്യുന്നു. 2,10. സസ്്യസര്‍വുസ്വം ഹോര്‍ത്തൂസ് മലബാറിക്കൂസ് മലബാറിലെ ഈഷധസസ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട വനംവകുപ്പ് ചാലിയത്തൊരുക്കിയ “ഹോര്‍ത്തൂസ് മലബാറിക്കുസ്' സസ്യസര്‍വസ്വത്തിലെ ഉദ്യാ നത്തില്‍ അന്യംനിന്നുപോകുന്ന അനേകം ഈൌഷധച്െടികള്‍ നട്ടുവളര്‍ത്തി പരിപാ ലിച്ചുപോന്നിരുന്നു. ഈഷധസസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്റര്‍ഗ്രട്ടേഷന്‍ സെന്റര്‍, മത്സ്യക്കുളടം, പാമ്പ് സംരക്ഷണകേന്ദ്രം, നഴ്സറി എന്നിവയും സജ്ജമാ ക്കിയിരുന്നു. ഡച്ചു ഗവര്‍ണറായിരുന്ന ഹെന്റിക ആന്‍ടഴ്രിയാന്‍ വാന്റിഡ് മലബാ റിലെ ഈഷധസസ്യങ്ങളെക്കുറിച്ച് രചിച്ച “ഹോര്‍ത്തൂസ് മലബാറിക്കുസ്” എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഈഷധച്ചെടികളാണ് ഉദ്യാനത്തില്‍ ഉണ്ടായി രുന്നത്. ഗ്രന്ഥത്തിലെ എഴുനൂറ്റി നാല്‍പത്തിരണ്ട് ഇനം സസ്യജാലങ്ങളില്‍ അറു നൂറോളം ഇനങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. ശക്തമായ ഉപ്പുകാറ്റുണ്ടാ കുന്ന ചാലിയത്ത് സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുക ശ്രമകരമാണെങ്കിലും തത്പര രായ വനംവകുപ്പ് ജീവനക്കാര്‍ സൂക്ഷമതയോടെ അവയ്ക്ക് വളരുവാന്‍ വേണ്ടി യുള്ള ആവാസവ്യവസ്ഥ ഒരുക്കിയാണ് പരിപാലിച്ചുപോന്നിരുന്നത്. അനുയോജ്യ മായ മണ്ണ്, സൂര്യ്കാശ ലഭൃത, സ്വാഭാവികാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടെ ങ്കിലും നനയ്ക്കുന്നതിനുള്ള വെള്ളത്തിന്റെ ക്ഷാമവും വേണ്ടത്ര വള്രപയോഗം നട ത്താനാവാതെ വരുന്നതും നിലവിലെ ജോലിക്കാരുടെ അഭാവവും സസ്യ സര്‍വസ്വം നശിച്ചുകൊണ്ടിരിക്കുന്നു (മാ.ഭൂ.ദി.പ.;04.06.2021). 107 2,10.9 ആദ്യത്തെ റെയില്‍വെസ്റ്റേഷന്‍ 1861 മാര്‍ച്ച് 12-ന് സ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനകളില്‍ ഏറ്റവും വലിയ ഒന്നായിരുന്നു റെയില്‍വെ. ഇത് ചാലിയത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇന്നത്തെ കേരളത്തിന്റെ ഭാഗമായ ബ്രിട്ടീഷുകാര്‍ മലബാറില്‍ ആദ്യമായി എത്തി യത് അന്നായിരുന്നു. ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരില്‍നിന്ന് പില്‍ക്കാ ലത്ത് തിരുരിലേയ്ക്കായിരുന്നു ആ ചരിത്ര ഓട്ടം. അതും പാതകളില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രോഡ്ഗേജില്‍ തന്നെയായിരുന്നു. വിദേശ മനഃശാസ്ത്രം വളരെ ലളിതമായിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ പട്ടണമായിരുന്ന കോഴി ക്കോടിനെ മദ്രാസുമായി ബന്ധിപ്പിച്ചാല്‍ കേരളത്തില്‍നിന്നുള്ള കയറ്റിറക്കുമതി കള്‍ക്കു ഏറെ സകര്യമാണെന്ന് (്രിട്ടീഷുകാര്‍ മനസ്സിലാക്കി. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന തീവണ്ടിയുടെ യന്ത്രസാമഗ്രികള്‍ പത്തേമാരി കളിലേക്ക് മാറ്റി ചാലിയത്തുവെച്ച് ബന്ധിപ്പിക്കുകയും ഏറ്റവും ഗപിയപ്പെട്ട പൊതു വാഹനമായി തീവണ്ടി മാറുകയുംചെയ്തു. ചാലിയം മുതല്‍ കടലുണ്ടിവഴി തിരൂര്‍ വരെയുള്ള 30.5 കി.മീ ദൂരത്തില്‍ കേരളത്തിന്റെ ആദൃതീവണ്ടി ഓടിത്തുടങ്ങി. തിരൂര്‍-ചാലിയം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആ ഒന്നാം നമ്പര്‍ വണ്ടി പിന്നീട് മദ്രാസിലേക്കും വടക്കോട്ട മംഗലാപുരത്തേക്കും നീട്ടിയതാണ് ഇപ്പോള്‍ കാണുന്ന ചെന്നൈ-മംഗലാപുരം വണ്‍മെയില്‍. ഇന്ന് അഞ്ചക്കത്തിലേക്ക് മാറിയെ ങ്കിലും “വണ്‍” എന്നു മാത്രമായിരുന്നു അന്ന് വണ്ടിയുടെ നമ്പര്‍. തിരിച്ചുള്ള വണ്ടി യുടേത് നമ്പര്‍ “രണ്ട് എന്നുമാണ്. ഇപ്പോഴും അവസാനത്തെ അക്കമായി അന്നത്തെ ഒന്നും രണ്ടും അതേപടി നിലനിര്‍ത്താന്‍ റെയില്‍വെ ശ്രമിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഇതേ ട്രെയിനാണ് കടലുണ്ടിയില്‍ അപകടത്തില്‍പ്പെട്ടത്. ഈ ട്രെയിന്‍ ആദ്യമായി ഓടിയ ചാലിയം-തിരൂര്‍ റൂട്ടിനിടയിലാണ് ആ ദുരന്തമെ ന്നത് മറ്റൊരു വിധി. 2,10.9.1 തീവണ്ടി അപകടം 2001 ജൂണ്‍ 22-ന് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രെയിന്‍ ദുര ന്തമായി കടലുണ്ടി മാറി. മാതൃകാപരമായ ഇടപെടലുകള്‍കൊണ്ട് മരണം അന്‍പ ത്തിരണ്ടില്‍ ഒതുങ്ങി എന്നത് വലിയ നേട്ടം തന്നെയായിരുന്നു. ചകിരിത്തൊഴിലാ ളികളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഒന്നടങ്കം പ്രവര്‍ത്തിച്ചു. വൈകു 108 ന്നേരം അഞ്ചരമണിയ്ക്കാണ് ചെന്നൈ മെയിലിന്റെ നടുഭാഗം കടലുണ്ടി ചെറിയ പാലം കഴിഞ്ഞ് വലിയ പാലത്തിലേക്ക് കടക്കുമ്പോള്‍ വെള്ളത്തിലേക്ക് വീഴുന്നത്. പിഷാരിക്കാവും മസ്ജിദുല്‍ ഹുദ-ഫിറോസ് നഗര്‍ പള്ളിയും സേവനരംഗത്ത് പ്രവര്‍ത്തിച്ച ആരാധനാലയങ്ങളായിരുന്നു. അമ്പലങ്ങളിലേക്കും പള്ളികളിലേക്കും അന്യമതസ്തര്‍ക്ക് ഗ്രവേശനമില്ല എന്നിടത്ത് മതമൈത്രിയെ ഓര്‍മ്മപ്പെടുത്തുന്ന തായിരുന്നു ഇത്. അപകടം നടന്നപ്പോള്‍ പള്ളിയില്‍നിന്നായിരുന്നു പുറംലോകം അറിഞ്ഞതെന്നത് ഇന്നും ഓര്‍ത്തുവയ്ക്കാവുന്നതാണ്. കിടക്കാനും ഇരിക്കാനും അമ്പലവും പള്ളിയും ഒരുപോലെ ഒരുങ്ങിയിരുന്നു. രണ്ടുമാസക്കാലം ഗതാഗതം നിലച്ച ഈ ദുരന്തം മലബാര്‍ ട്രെയിന്‍ദുരന്തമായി മാറി. ഈ ദുരന്തത്തിന്റെ അനു സ്മരണം ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പാലം പുനര്‍നിര്‍മ്മിച്ചത് ആന്ധ്രയിലെ വിജയ് നിര്‍മ്മാണ്‍ കമ്പനിയായിരുന്നു. പിഷാരിക്കാവിനും പള്ളിക്കും അവര്‍ ഒരു തുക അനുവദിച്ചു നല്‍കി. ചാലിയം-തിരൂര്‍ റുട്ടിലോടിയ ആദ്യ തീവണ്ടിയ്ക്ക് നാട്ടുകാരില്‍നിന്ന് നല്ല സ്വീകരണമൊന്നും ലഭിച്ചിരുന്നില്ല. യാഥാസ്ത്ഥിതികരും ദരിദ്രരുമായ മുസ്ലീങ്ങളും, ദലിത് ജനവിഭാഗങ്ങളും ജിന്നിന്റെ വരവായിട്ടാണ് വണ്ടിയുടെ ശബ്ദത്തെ കണ്ടത്. പിന്നീട് കൌതുകമായി മാറുകയും ചെയ്തു. ശേഷം യാഥാര്‍ത്ഥ്യബോധത്തിലേക്കു വന്നു. പിന്നീട് സ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കങ്ങള്‍ വളരെ വേഗത്തിലായിരുന്നു. തിരൂരില്‍നിന്ന് കുറ്റിപ്പുറത്തേയ്ക്ക് മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിവരെ സെപ്തംബര്‍ ഇരുപത്തിയെട്ടിനും വണ്ടി ഓടിത്തുടങ്ങി. 1862-ല്‍ ഏഗ്രില്‍ പതിനാ ലിന് പട്ടാമ്പി പോത്തനൂര്‍ പാത തുറന്ന്. ഒരു മാസത്തിനകം മെയ് പന്ത്രണ്ടിന് മദി രാശിയില്‍നിന്നും ചാലിയത്തേക്ക് വണ്‍മെയില്‍ ഓടിത്തുടങ്ങി. കോഴിക്കോട്ടെ കയറ്റുമതികളിലേറെയും ബേപ്പൂരില്‍നിന്നായതുകൊണ്ടാവാം പാത ചാലിയത്തു നിന്ന് വടക്കോട്ടു നീങ്ങാന്‍ പിന്നീട് ഇരുപത്തിയാറ് വര്‍ഷം എടുത്തത്. പാളവും വണ്ടിയുമില്ലെങ്കിലും ഫറോക്കിലും കല്ലായിലും സ്റ്റേഷനുകള്‍ ആദ്യമേ സ്ഥാപിച്ചി രുന്നു. 1888 ജനുവരി 2-ന് കോഴിക്കോടുവരെ പാത പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഫറോക്ക്പുഴയ്ക്ക് കുറുകെ കാണുന്ന പാലവും കോഴിക്കോട സ്റ്റേഷനിലെ ദാം നമ്പര്‍ പ്ലാറ്റ്ഫോമും 19-ഠം നൂറ്റാണ്ടിന്റെ ശേഷിപ്പുകളാണ്. കോഴിക്കോട പ്രവര്‍ത്ത നക്ഷമമായതോടെ ചാലിയം വിസ്മൃതിയിലായി. കേരളത്തിലെ ടെര്‍മിനലി ലേയ്ക്ക് കടലുണ്ടിയില്‍നിന്ന് ഉണ്ടായിരുന്ന പാത അതോടെ ഉപേക്ഷിക്കപ്പെട്ടു. 109 ആവിവണ്ടിയില്‍നിന്ന് കരിവണ്ടിയിലുടെ ഡീസല്‍ എഞ്ചിനിലെത്തി ഒടുവില്‍ വൈദ്യുതി എഞ്ചിനില്‍ ബന്ധിച്ച് 160 വര്‍ഷത്തിനു ശേഷവും വണ്ടി ഓടിക്കൊണ്ടി രിക്കുന്നു (മ.മ.ദി.പ., 06.03.2011). 2.10.10 വണ്ടിക്കിണര്‍ സ്മാരകത്തിന്റെ അവശേഷിപ്പുമായി തീവണ്ടിയില്‍ വെള്ളം നിറ യ്ക്കുന്നതിനും എഞ്ചിന്‍ തിരിക്കുന്നതിനുള്ള സ്ഥാനമായും ഒരു കിണര്‍ (വണ്ടിക്കി ണര്‍) ചാലിയത്ത് ഇന്നും അവശേഷിക്കുന്നു. ജങ്കാര്‍ സര്‍വീസും ഉരുനിര്‍മ്മാണശാ ലയും ചാലിയത്ത് പ്രവര്‍ത്തിക്കുന്നു. 2,10.11 ലൈറ്റ്ഹഈസ് കടലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ശരിയായ ദിശാസുചകമായി 1977-ല്‍ സ്ഥാപിതമായതാണ് ചാലിയം ലൈറ്റ്ഹസ്. 2,10.12 ഫോറസ്റ്റ് ഡിപ്പോ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ചരിത്രശേഷിപ്പുകളിലൊന്നായി ഫോറസ്റ്റ് ഡിപ്പോ ഇന്നും നിലകൊളളുന്നു. 2.10.13 മണ്ണൂര്‍ ഗുഹ കാരകളിപ്പറമ്പില്‍ മണ്ണൂര്‍ ശിവക്ഷേത്രത്തിനു സമീപം ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് നിര്‍മ്മിക്കപ്പെട്ട ഗുഹ മണ്ണൂര്‍ ഗുഹ എന്ന പേരില്‍ അറിയപ്പെ ടുന്നു. തികച്ചും ര്രസിദ്ധമായ രീതിയില്‍ ഭൂമി തുരന്ന് നിര്‍മ്മിച്ച ഗുഹയുടെ അറ്റം കോട്ടക്കടവില്‍ കുടലുണ്ടിപ്പുഴയുടെ തീരത്താണ് ചെന്നെത്തുന്നത്. “ജിന്നറ” എന്നാണ് പഴമക്കാര്‍ ഇതിനെ വിളിച്ചിരുന്നത്. 2.10.14 ശാലിയാത്തി ലൈബ്രറി ഹൈദരാബാദ് സുല്‍ത്താന്റെ ആസ്ഥാന മജിസ്ട്രേറ്റും മുഫ്ത്തിയുമായി രുന്ന ഷിഹാബുദ്ദീന്‍ അഹമ്മദ്കോയ ശാലിയാത്തി ചാലിയത്ത് പുതാറംമ്പത്ത് നിര്‍മ്മിച്ചതാണ് ശാലിയാത്തി ലൈബ്രറി. പത്ത് അലമാരകളിലായി പ്രകാശിതരച 110 നകളേക്കാള്‍ അപ്രകാശിത രചനകളാണ് (എഴുത്തുരചനകള്‍) ഇവിടെയുണ്ടായിരു ന്നത്. 1946-ലാണ് ്രശസ്ത ഗ്രന്ഥാലയം സ്ഥാപിതമായത്. 11-ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദര്‍ശിച്ച അറേബ്യന്‍ സഞ്ചാരി അല്‍ബറൂണി യുടെ കിതാബുല്‍ഹിന്, ക്രിസ്തുമത്രചാരകനായ സെന്റ് തോമസ് എഴുതിയ ഗ്രന്ഥം, ചന്ദ്രഗുപ്തവിക്രമാദിത്യന്റെ ഭരണകാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ബുദ്ധമത പണ്ഡിതനായിരുന്ന “ഹുയാങ്സാങിന്റെ കൃതികള്‍, ഹിബ്രുഭാഷയില്‍ രചിക്കപ്പെട്ട തറാത്തിന്റെയും ബൈബിളിന്റെയും പ്രതികള്‍, ഉപനിഷത്തുക്കള്‍, മഹാഭാരതം, രാമായണം, ഗോളശാസ്ത്രഗ്രന്ഥങ്ങള്‍, ജ്യോതിശാസ്ത്ര്രന്ഥങ്ങള്‍ തുടങ്ങിയ അമുല്യഗ്രന്ഥങ്ങളുടെ ശേഖരവും. വായനശാലയുടെ സ്ഥാപകന്‍ തന്നെ സ്വയം തയ്യാറാക്കിയ ഗോളശാസ്ത്രഉപകരണങ്ങളും ഇവിടെയുണ്ട്. വൈദേശികപണ്ഡിതന്മാരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിദ്യാര്‍ത്ഥികളില്‍ പലരും പഠനഗവേഷണം നടത്താന്‍ ഈ ലൈബ്രറി ഉപയോഗിക്കുന്നു. പള്ളിയുടെ അരികിലായി ശാലിയാത്തിയുടെ കബറിടവും സ്ഥിതിചെയുന്നു. 1921-ലെ മലബാര്‍ സമരനായകനായിരുന്ന ആലി മുസ്ല്യാരുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. കടലുണ്ടി ദേശത്തെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുന്ന നിരവധി ഉത്സവങ്ങള്‍ ഇവിടെ കൊണ്ടാടുന്നുണ്ട്. 2,11 ഉത്സവങ്ങള്‍ നമ്മള്‍ ജീവിക്കുന്ന സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവു മായ ജീവിതയാഥാര്‍ത്ഥ്യത്തെക്കുറിച്ചറിയുവാന്‍ ഉത്സവാഘോഷങ്ങളും പള്ളിപ്പെരു ന്നാളുകളും വളരെയധികം (പയോജനപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാം. വിവിധതര ആഘോഷങ്ങളുടെ പിന്നിൽ പനരാണികവും മതത്തിലധിഷ്ഠിതവുമായ വിശ്വാസ സങ്കല്പങ്ങളും. ഇതിന്റെയെല്ലാം ആഗമനത്തെ സംബന്ധിച്ച സങ്കല്പങ്ങളും ഐതിഹ്ൃയകഥകളും പൊതുജനങ്ങളുടെ ചിന്തകളില്‍ വേരുറചചതായി കാണാം. ്രാക്തനമനുഷ്യന്റെ വിശ്വാസ്രമാണങ്ങളെയും സങ്കല്പങ്ങളെയും മാത്രമല്ല ദൈനംദിന ജീവിതര്രശ്നങ്ങളുടെ പൂര്‍ണ്ണതയെത്തന്നെ മനസ്സിലാക്കുവാന്‍ ഉത്സ വാഘോഷപഠനങ്ങള്‍ ്രയോജനകരമാകും. ജനതയുടെ സുഖസന്തോഷാദികാര്യ ങ്ങളെയും ഭക്തിയിലധിഷ്ഠിതമായ വിശ്വാസങ്ങളെയും അവ പഠിപ്പിക്കുന്നു. ദേശ കാലഭേദങ്ങള്‍ക്കനുസൃതമായി എല്ലായിടത്തും ആഘോഷങ്ങളും ഉത്സവങ്ങളും 111 നടക്കുന്നതായി കാണാം. മതാധിഷ്ഠിത ആരാധനകള്‍ നടക്കുന്ന ഇടങ്ങളുമായി ചേര്‍ന്നാണ് ഉത്സവങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത്. കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ട ഉത്സവങ്ങളും വിരളമല്ല. മനുഷ്യര്‍ക്ക് സന്തോഷിക്കുവാനും മനസ്സിനെ വിശാലമായി പ്രതിഘലിപ്പിക്കാനുമുള്ള ഇടങ്ങള്‍ എല്ലാ ട്ൃതുഭേദങ്ങളിലുമുണ്ട്. എല്ലാ ആഘോഷങ്ങളും മനുഷ്യന്റെ സാംസ്കാരികത്തെളിമയെ കുടുതലായി ഗ്രശോഭിപ്പിക്കുന്നു. അനുവര്‍ത്തിക്കുന്ന ആചാരങ്ങളില്‍ മിക്കവയും ആഘോഷരുപേണ കൊണ്ടാടുന്നവയാണ്. സംവത്സരങ്ങളുടെ വിവിധഘട്ടങ്ങളെ ചേര്‍ക്കുകയോ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുകയോ ആണ് ടുൃതോത്സവങ്ങള്‍ ചെയ്യു ന്നത് (സോമന്‍, 2003: 83). കേരളത്തില്‍ ൃതുകാലങ്ങള്‍ പ്രകടമായി വരുന്നില്ല, എങ്കിലും, എല്ലാ ഉത്സവാഘോഷ പരിപാടികളിലും മനുഷ്യരെ പരസ്പരം ഒന്നിപ്പി ക്കുന്നതോടൊപ്പം സവിശേഷമായ സാമൂഹിക പ്രത്യേകതകള്‍ക്ക് കൃത്യമായ സ്വത്വം ചാര്‍ത്തിക്കൊടുക്കുക കൂടി ചെയ്യുന്നതായി കാണാം. നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്ന് എല്ലാ വിഭാഗ ങ്ങള്‍ക്കും വെവ്വേറെ പറഞ്ഞുവെച്ചിട്ടുണ്ട. വടക്കന്‍ കേരളത്തില്‍ അവിടുത്തെ സാമൂഹികവ്യവസ്ഥയുടെ കടിഞ്ഞാണായി ‘കഴകങ്ങശള്‍്' നിലനിന്നിരുന്നു. എല്ലാ മതസ്ഥരെയും ജാതിക്കാരെയും ഒന്നിപ്പിച്ച് നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടുപോരുന്നു. അത് ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുടെ കാവു കളെ കേന്ഭദ്രീകരിച്ചുള്ള ഉത്സവാഘോഷങ്ങളാണെങ്കില്‍ പോലും എല്ലാ മതവിഭാഗ ത്തിനും പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പുരാതനമനുഷ്യന്റെ ഒത്തുചേരലിനെ സമര്‍ത്ഥമായി മുന്നോട്ടു കൊണ്ടു പോകുന്നത് അവരുടെ കൂട്ടായ ഭക്ഷണക്രമമായിരുന്നു. ഇത് ഉത്സവങ്ങള്‍ നട ക്കുന്ന ക്ഷ്േേതങ്ങളിലേയും കാവുകളിലേയും സമൂഹസദ്യകളിലെയും ഇടങ്ങളില്‍ കാണുന്നുണ്ട്. സാമുദായികമായ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാക്കാന്‍ മിശ്ര ഭോജനവും ഒരുവേള മിശ്രവിവാഹങ്ങളുംവരെ കാരണമായിട്ടുണ്ട്. ആദിമകൃഷി സ്്രദായങ്ങളിലെ എല്ലാ മനുഷ്യരും ഒന്നാണെന്ന സമത്വചിന്തയാണ് ഓണംപോ ലുള്ള ഉത്സവവേളകളില്‍ നിന്ന് ദര്‍ശിക്കാന്‍ കഴിയുന്നത്. 112 ഭാരതീയരുടെ സാമുഹിക്രകമത്തില്‍ കാലഭേദങ്ങളനുസരിച്ച് എല്ലാ മനു ഷ്യരുടെയും സുഖസന്തോഷങ്ങളെ ഗ്രതിഫഘലിപ്പിക്കുന്ന ആഘോഷങ്ങളില്‍ മദ നോത്സവം, ഹോളി, വസന്തോത്സവം, മഹാനവമി, പൊങ്കല്‍, മിര്രസപ്തമിപോ ലുള്ള ഉത്സവങ്ങളെല്ലാം തന്നെ അമ്മദൈവസങ്കല്പത്തിലധിഷ്ഠിതമാണ്. മാതൃ ദായക്രമത്തിലെ എല്ലാ ഒത്തുചേരലും നിയതവും മയലികമായ ബോധത്തിന്റെ ്രതിഫലനങ്ങളാണ്. കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള സമുഹഭക്ഷണം ധാന്യ ങ്ങളും കൃഷിഫലങ്ങളും അമ്മദൈവങ്ങള്‍ക്കും ദേവന്മാര്‍ക്കും സമര്‍പ്പിക്കുന്നുണ്ട്. ആചാരപ്രകാരം ക്ഷേത്രങ്ങളിലോ കാവുകളിലോ ഉണ്ടാക്കുന്ന ആഹാരം ക്ഷേത്രപ ന്തിയില്‍ത്തന്നെ കഴിക്കണമെന്നാണ് (സോമന്‍, 2003: 83). കടലുണ്ടി-മണ്ണൂര്‍ ദേശത്തെ ക്ഷേത്രങ്ങളിലും, പൊതുഇടങ്ങളിലുള്ള കാവു കളിലും തറവാട്ടുകാവുകളിലും നിശ്ചയിക്കപ്പെട്ടിട്ടുള്ള അതാതു നാളുകളില്‍ ഉത്സ വാഘോഷങ്ങള്‍ നടന്നുവരുന്നു. കുന്നത്തുകാവ് - മുരുകല്ലിങ്ങല്‍, മനസ്ഥാനത്ത് ഭഗവതി ക്ഷേത്രം - വട്ടപ്പറമ്പ്, പുളക്കച്ചിറ ഭഗവതി - മുരികല്ലിങ്ങല്‍, കരിങ്കാളി ക്ഷേത്രം - മണ്ണൂര്‍, വീട്ടുകാവില്‍ ഭഗവതി - ഇടച്ചിറ, പുളിക്കല്‍ ഭഗവതി - പേടിയാട്ട്കുന്ന്, മടവമ്പാട്ട ഭഗവതി - ബാലാതിരുത്ത്, പച്ചാട്ടുകാവ് - കടലുണ്ടി, വടയിൽ കാവ് ഭഗവതി - കടലുണ്ടി, അണ്ടിപ്പറ്റ് ഭഗവതിക്ഷേത്രം - കടലുണ്ടി, കോഴിശ്ശേരിക്കാവ് - ഇടച്ചിറ, അമ്പാളിപ്പറമ്പു ഭഗവതി - കടലുണ്ടി, തൈക്കൂട്ു ത്തില്‍ കാവ് - കടലുണ്ടി, നിറേപ്പുറത്ത്കാവ് - കടലുണ്ടി, അമ്പാളിത്തറവാട്ടുകാവ് - കടലുണ്ടി, പൊന്നാറമ്പത്ത്കാവ് - വട്ടപ്പറമ്പ്, പടിഞ്ഞാറേപ്പുരയ്ക്കല്‍കാവ് - കട ലുണ്ടി, കിഴക്കേപുരയ്ക്കല്‍കാവ് - കടലുണ്ടി, നല്ലാട്ട ഭഗവതിക്കാവ് - കടലുണ്ടി തുടങ്ങിയ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവാഘോഷങ്ങള്‍ നടക്കുന്നു. കുടാതെ തപസ്യ കടലുണ്ടിപോലുള്ള സാംസ്കാരികസംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവയുടെ നേതൃത്വത്തില്‍ സംഗീതോത്സവങ്ങളും മത്സരനാടക ങ്ങള്‍ പോലുള്ള സാംസ്കാരികോത്സവങ്ങളും നടന്നുവരുന്നു. കുടാതെ മണ്ഡല കാലങ്ങളില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവങ്ങളും വളരെ വിപുലമായ രീതിയില്‍ അരങ്ങേറുന്നു. വിവിധ കലാസാംസ്കാരിക നായകന്മാര്‍ സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനങ്ങളും കടലുണ്ടിയില്‍ കാണാന്‍ സാധിക്കുന്നു. കാലാവസ്ഥയും പ്രകൃതിയും എന്നപോലെത്തന്നെ ആകര്‍ഷകമാണ് ഇവി ടുത്തെ കലാസാംസ്കാരിക പാരമ്പര്യങ്ങളും ഉത്സവങ്ങളും പളളിപ്പെരുന്നാളും 113 നേര്‍ച്ചകളും. ഇതുപോലുള്ള മനോഹരമായ വൈവിധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കടലുണ്ടിയില്‍ കാണാന്‍ കഴിയുന്നത്. ഇവിടുത്തെ ക്ഷേത്രോത്സ വങ്ങളിലും മുസ്ലീംപള്ളികളിലെ നേര്‍ച്ചകളിലും ക്രിസ്ത്യന്‍ പള്ളിപ്പെരുന്നാളുക ളിലും നാനാജാതിമതസ്ഥര്‍ പരസ്പരം സഹകരിച്ചുപോരുന്നു. ചാലിയത്തുള്ള നൂറുദ്ദീന്‍ ഷെയ്ഖിന്റെ “മഖ്ബറയില്‍” പ്രാര്‍ത്ഥനാസന്ദര്‍ശനത്തിനായി എല്ലാ മത വിഭാഗക്കാരും വന്നിരുന്നു. അത് ഇന്നും തുടര്‍ന്നുപോരുന്നു. നാല്‍പത് വര്‍ഷ ങ്ങള്‍ക്ക്പിന്നോട്ടുപോകുമ്പോള്‍ ഉത്സവ്രപതീതി നിലനിര്‍ത്തിക്കൊണ്ട് ആനയുടെ അകമ്പടിയോടെയുള്ള വലിയ നേര്‍ച്ചയായിരുന്നു ഇവിടെ കൊണ്ടാടിയിരുന്നത്. നേര്‍ച്ച നടക്കുന്ന “മഖ്ബറയുടെ പരിസര്രദേശങ്ങളില്‍ ചെറിയ ഷെഡ്ഡുകള്‍ കെട്ടി വിവിധ ദേശങ്ങളില്‍നിന്നുള്ള കച്ചവടക്കാരും സര്‍ക്കസ് കൂടാരവും ഗ്രാമീണ കലാപരിപാടികളും നേര്‍ച്ചനാളുകളില്‍ അരങ്ങേറുമായിരുന്നു. കേരളീയ ആചാരങ്ങളും വഴിപാടുകളും നാടോടിക്കഥകളും കലകളും സനഹൃദങ്ങളും വീണ്ടും ആവര്‍ത്തിക്കുന്ന ഇടമായി ഉത്സവപ്പറമ്പുകള്‍ മാറുന്നു. ജാത്യാചാരങ്ങളുടെ തിക്താനുഭവങ്ങള്‍ നിലനില്ക്കുമ്പോഴും പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഭാഷ അറിയുന്നവരാണ് കടലുണ്ടിദേശക്കാര്‍. രാഷ്ട്രീയ- സാമുദായിക-സാമ്പത്തിക മേഖലകളിലുണ്ടായ പുരോഗതി കടലുണ്ടിയെ അഭിവ്യ ദ്ധിയിലേക്ക് നയിച്ചു. കോഴിക്കോട്, കാപ്പാട്, ചാലിയം, കടലുണ്ടി മുതലായ ദേശ ങ്ങള്‍ വൈദേശികബന്ധങ്ങളാല്‍ ചിര്രപതിഷ്ഠ നേടിയിരുന്നു. വൈവിധ്യമാര്‍ന്ന സസ്യങ്ങളുടേയും ജീവികളുടേയും നിലനില്‍പ്പിനാവശ്യമായ വായു, ജലം, മണ്ണ് ഇവയുടെ സന്തുലിതാവസ്ഥ കടലുണ്ടി-മണ്ണൂര്‍ ദേശത്തെ സാംസ്കാരികവൈവി ധൃത്തിന് വഴിയൊരുക്കി. കയര്‍ പിരിക്കല്‍, കൃഷി, മീന്‍പ്പിടുത്തം, തുടങ്ങിയവ യാണ് ഇവിടുത്ത പ്രധാന തൊഴില്‍മാര്‍ഗ്ഗം. മദ്ധ്യേഷ്യയിൽ നിന്ന് വന്ന ഇസ്ലാമികരായ അറബികളെ സ്വാഗതം ചെയ്ത ദേശമാണ് കടലുണ്ടിക്കടുത്തുള്ള ചാലിയം. അറബികളുടെ ആഗമനവും സാമുതി രിയുടെ സങ്കല്പങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി പുതിയ തൊഴില്‍ മേഖലകള്‍ ഇവിടെ ഉണ്ടായി. ശാലിയര്‍ പോലുള്ള അധഃസ്ഥിത ജനവി ഭാഗങ്ങള്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. നെയ്ത്തുശാലകള്‍, കയര്‍ നിര്‍മ്മാണം തുടങ്ങി അനവധി തൊഴിലുകളില്‍ ജനങ്ങള്‍ വ്യാപൃതരായി. അദ്ധ്വാ 114 നത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്നതായിരുന്നു കടലുണ്ടിയുടെ സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതി. സാമ്പത്തിക, രാഷ്ട്രീയ, താത്വികമണ്ഡലങ്ങ ളില്‍ ശരാശരി സാമൂഹ്യബോധം പ്രവര്‍ത്തിച്ചിരുന്നതായി കടലുണ്ടിയുടെ ചരിത്രം ബോധ്ൃപ്പെടുത്തുന്നു. കീഴാളനവോത്ഥാനത്തിന്റെ ഉനര്‍ജ്ജത്തിന്റെ ഒരു പങ്കു കട ലുണ്ടി ദേശനിവാസികള്‍ക്കും അവകാശപ്പെട്ടതാണ്. തീര്രദേശം, പാടശേഖര ങ്ങള്‍, ജലാശയങ്ങള്‍, വനങ്ങള്‍, കണ്ടല്‍ക്കാടുകള്‍ ഇവയെല്ലാം ചേരുന്ന ഒരു സവിശേഷ പ്രാധാന്യം കേരളഭൂപടത്തില്‍ കടലുണ്ടിക്കുണ്ട്. പുറമെനിന്നു നോക്കുമ്പോള്‍ മതപരമായ സ്പര്‍ദ്ധയോ ജാതി-മതവിഭാഗീ യതയോ ഇല്ലാത്ത സാഹൃദാന്തരീക്ഷമാണ് കടലുണ്ടിയിലുള്ളത്. ഇവിടുത്തെ ക്ഷേത്രോത്സവങ്ങളില്‍ നാനാജാതിമതവിഭാഗക്കാരും ഒന്നിച്ചെത്തുന്നു. കേരളീയ മായ ആചാരങ്ങളും വഴിപാടുകളും നാടോടിക്കഥകളും കലകളും സനഹൃദങ്ങളും ഇഴചേര്‍ന്ന സമീപനമാണ് ഇവിടുത്തെ ഉത്സവപ്പറമ്പുകളില്‍ കാണുന്നത്. ഇവി ടുത്തെ അമ്മദൈവസങ്കലല്‍പങ്ങളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന ഒന്നാണ് പേടിയാ ടു ഭഗവതി. 115 അധ്യായം 3 പേടിയാട്് ഭഗവതി; പുരാവൃത്തം, അനുൃഷഠാനം, ഉത്സവം 3,൭ ആമുഖം പ്രാചീനകാലം മുതലേ മനുഷ്യന്‍ പിന്‍തുടര്‍ന്നുപോന്നിരുന്ന ദൈവസങ്ക ല്പങ്ങളില്‍ പ്രമുഖസ്ഥാനം അമ്മദൈവങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. ഉര്‍വരത യുടെ ദേവതയായി അമ്മയെ (പ്രതിഷ്ഠിച്ചു. ഇതിഹാസങ്ങളുണ്ടായി, നായകരും ്രതിനായകരും ഇതിഹാസങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ്രശ്നപരിഹാരത്തിലേക്കുള്ള വഴികളെ മനുഷ്യന്‍ അന്വേഷിച്ചു. ആ അന്വേഷണത്തിനിടയില്‍ കാളിയും ദാരി കനും അവതരിക്കപ്പെട്ട തിന്മയെ അകറ്റി നന്മ പ്രദാനം ചെയ്യുന്ന അമ്മയായി. കാളീസങ്കല്പം കഥകളായും നാടോടിപ്പാട്ടുകളായും പല രൂപത്തിലും ഭാവ ത്തിലും ഭൂമിയില്‍ പരന്നു. ഈയൊരു പശ്ചാത്തലത്തില്‍നിന്നുകൊണ്ട് കോഴിക്കോട ജില്ലയിലെ കട ലുണ്ടി ദേശത്തെ പേടിയാട്ടു ഭഗവതിക്കാവിനെക്കുറിച്ച് ഒരു പുനര്‍വായനയാണ് ഈ അധ്യായത്തില്‍ നിര്‍വഹിക്കുന്നത്. പേടിയാട്ട ഭഗവതിയും മകനായ ജാത വനും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളും അമ്മയുടെ സഹോദരീസ്ഥാനീയ ബന്ധങ്ങളും ഇവിടെ വിശദീകരിക്കുന്നുണ്ട. ദേശജനതയ്ക്ക് എന്തു സന്ദേശമാണ് അമ്മയുടെ പുരാവൃത്തംകൊണ്ട് നല്‍കപ്പെടുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു എളിയ ശ്രമമാണ് ഇതില്‍ നടത്തിയിരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മണ്ണുര്‍ദേശ ത്താണ് പേടിയാട്ട ഭഗവതിക്കാവ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട ജില്ലയില്‍ കട ലുണ്ടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ പേടിയാട്ടകുന്നില്‍ തെക്ക് ഭാഗത്തായിട്ടാണ് ഭഗവതി കുടികൊള്ളുന്നത്. കടലുണ്ടി വാവുത്സവത്തോ ടനുബന്ധമായി വരുന്ന രണ്ട് അമ്പലങ്ങളാണ് പേടിയാട്ടകാവും ജാതവന്‍കോട്ട യും. പേടിയാട്ടമ്പലത്തില്‍ സര്‍പ്പാരാധനയും ഗുരുവാരാധനയുമാണുള്ളത്. ഭഗവ തിക്ക് കാവലായിട്ടാണ് സര്‍പ്പങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ദേവിയുടെ തല 116 മാത്രമുള്ള ്രതിഷ്ഠയാണ് എന്നത് പേടിയാട്ടകാവിന്റെ പ്രത്യേകതയാണ്. നടതുറ ന്നുള്ള നിതൃപൂജ ഇവിടെ പതിവില്ല. ഉത്സവദിവസം മാത്രമാണ് നടതുറന്ന് ദേവിയെ പുറത്െെടുക്കുന്നതും ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കുന്നതും. അമ്പലത്തില്‍ പ്രദക്ഷിണം വെയ്ക്കാറില്ല. ദേവീവിഗ്രഹം കാണു വാനുള്ള അവകാശം ലഭിചിരിക്കുന്നത് ക്ഷേത്രനട തുറക്കാന്‍ അവകാശപ്പെടു പെരുവണ്ണാന്‍മാര്‍ക്കും മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ശാന്തിക്കാരനും മാത്രമാണ്. ഉത്സവത്തിന് അഞ്ചുദിവസത്തിനുമുമ്പു അഞ്ചാം പുണ്യാഹത്തിനും ഉത്സവദി വസവും ഉത്സവശേഷം ഏഴാം പുണ്യാഹത്തിനും വഴിപാടായുള്ള പുണ്യാഹ ങ്ങള്‍ക്കുമാത്രമാണ് നട തുറക്കുന്നത്. പേടിയാട്ട വലിയ അമ്പലത്തില്‍ ദേവിയുടെ മുഖത്തിന്റെ ദാരുശില്പം സൂക്ഷിച്ചിട്ടുണ്ട്. പേടിയാട്ടകാവ് തികച്ചും ഒരു കാടന്തരീിക്ഷത്തിലാണ് സ്ഥിതിചെയ്യുന്നത്. അത്തി, ഇലഞ്ഞി, ഏഴിലം പാല, ഈട്ടി, അരയാല്‍, തേക്ക് തുടങ്ങി വന്‍വ്യക്ഷ ങ്ങള്‍ ഇടതുര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്നു. കാട്ടുമുല്ല, തെറ്റി, തുളസി തുടങ്ങിയ ഈഷ ധസസ്യങ്ങളും ഇഴപിരിഞ്ഞ് പടര്‍ന്ന് പന്തലിച്ച വള്ളിച്ചെടികളും കാവന്തരീ ക്ഷത്തെ തീര്‍ത്തിരിക്കുന്നു. കൊറ്റി, കരിംകുയില്‍, ഉപ്പന്‍, പരുന്ത്, കുയില്‍ തുടങ്ങി ഇതരപക്ഷി ജന്തുജാലങ്ങളും അവരുടെ ആവാസസ്ഥലത്ത് പരസ്പരാശ്രിതത്വ ത്തില്‍ ജീവിക്കുന്ന ഒരു ആരണ്യകം തന്നെ ഇവിടെ കാണാം. പേടിയാട്ടകാവില്‍ അമ്പലത്തിനു പുറത്ത് മതിലിനു ചുറ്റുമായി എല്ലാ ദിവ സവും കല്‍വിളക്കുകള്‍ ചിരാതുകളും കൊളുത്താറുണ്ട്. അഞ്ച് ലിറ്റര്‍ വെളി ച്െണ്ണയാണ് ഓരോ ദിവസവും ഇതിനാവശ്യമായി വരുന്നത്. എന്നാല്‍ ജാത വന്‍കോട്ട ദിവസവും തുറന്നു വിളക്കു വയ്ക്കുന്നു. കാരണവരായ മൂത്ത പെരുവ ണ്ലാനോ അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കില്‍ അടുത്ത അവകാശികളോ ആണ് വിളക്കു കൊളുത്തുന്നത്. പുജചെയ്യാനുള്ള അവകാശം മുത്ത കാരണവര്‍ക്ക് മാത്രമാണ്. കോട്ടയിലെ പ്രസാദമായി മഞ്ഞളും, ചന്ദനവും, മലരും, തണ്ണീരാ മൃതം എന്ന അപ്പവുമാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും തുലാമാസത്തിലെ കറുത്തവാവിന് പേടിയാട്ടമ്മയുടെ മക നായ ജാതവന്‍ കടലുണ്ടിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കാരകളിപ്പറ മ്പിലെ ജാതവന്‍ കോട്ടയില്‍നിന്ന് അമ്മയെ കാണുവാനായി എഴുന്നള്ളുന്നു. 117 ഇതിനെ ജാതവന്‍ പുറപ്പാട് എന്നാണ് പറയുന്നത്. അമ്മയും മകനും കണ്ടുമുട്ടുന്ന ആ ദിവസമാണ് ഉത്സവം. കടലുണ്ടിയില്‍ ഇത് ഒരു ഗ്രാമോത്സവമായാണ് കൊണ്ടാടാറുള്ളത്. നാനാജാതിമതസ്ഥരും ഒത്തൊരുമിച്ച് നടത്തുന്നതും ഉത്തരമലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും കടലുണ്ടി വാവുത്സവ മായതിനാല്‍ ഇതിന് പ്രാധാന്യം ഏറെയുണ്ട്. വിശുദ്ധി കാത്തു സൂക്ഷിക്കുന്ന പേടിയാട്ടമ്മയും മകനായ ജാതവനും തമ്മിലുള്ള പിണക്കത്തിന്റെ കഥയാണ് ഉത്സ വത്തിന് നിദാനമാകുന്നത്. കടലുണ്ടിയെന്ന ഗ്രാമത്തിലെ സാംസ്കാരികതയ്ക്കും മതസാഹോദര്യ ത്തിനും സഹവര്‍ത്തിത്വത്തിനും എത്രകണ്ട് സ്വാധീനം ചെലുത്താന്‍ കഴി ഞ്ഞിട്ടുണ്ട് പേടിയാട്ട ഉത്സവത്തിന് എന്ന് മനസ്സിലാക്കുവാനുമുള്ള ഒരു ശ്രമവും പ്രബന്ധത്തില്‍ നടത്തിയിട്ടുണ്ട്, പേടിയാട്ടമ്മ, ഭഗവതി, നീലവട്ടാരിയമ്മ എന്നീ നാമങ്ങളില്‍ അമ്മയെ വിശേഷിപ്പിക്കുന്നു. കാവിനു കിഴക്കോട്ട ദര്‍ശനമായാണ് ദേവിയുടെ പ്രതിഷ്ഠയുള്ളത്. പ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ഗുരുസ്ഥാനവും കിഴക്ക് നാഗത്താൻ കോട്ടയുമാണുള്ളത്. പേടിയാട്ടമ്മയുടെ ഐതിഹ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന പുരാവൃത്തങ്ങളുടെ പാഠഭേദങ്ങളാണ് തുടര്‍ന്ന് ഗ്രതിപാദിക്കു ന്നത്. പേടിയാട്ടമ്മയുടെ പുരാവൃത്തം പാഠഭേദങ്ങളിലൂടെയും അനുഭവകഥകളിലു ടെയുമാണ് പറയപ്പെടുന്നത്. ഇതില്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ അസ്പൃശ്യത എന്ന സങ്കല്പവും, അയിത്തവും പ്രതിപാദിക്കുന്നുണ്ട. അസ്പൃശൃയ തയും അയിത്ത സങ്കല്പവും സമുഹത്തില്‍ നിലനിര്‍ത്തുക എന്ന മേലാള താല്‍പര്യം പേടിയാട്ടമ്മയുടെ ഐതിഹൃത്തിലൂടെ സ്ഥാപിക്കപ്പെടുന്നതായിക്കാ ണുന്നു. സ്വയം ഉള്‍വലിഞ്ഞും കളള്‍ തൊട്ടശുദ്ധമായതിന്റെ പേരില്‍ മകനായ ജാതവന സ്പര്‍ശനവും കാഴ്ചയും നിഷേധിക്കപ്പെടുമ്പോള്‍ ഉയര്‍ന്ന ജാതിബോധ ത്തിന്റെ അധീശത്വപരമായ ഒരു നിര്‍ബന്ധബുദ്ധി ഇവിടെ ്രവര്‍ത്തിക്കുന്നതായി ഈ പ്രബന്ധം നിരീക്ഷിക്കുന്നുണ്ട്. 3,1 പേടിയാട്ട ഭഗവതിയും ജാതവനും പേടിയാട്ടകാവില്‍ അമ്മദൈവസങ്കലപത്തില്‍ പ്രതിഷഠിക്കപ്പെട്ടിട്ടുള്ള ദേവി യാണ് പേടിയാട്ട ഭഗവതി. പേടിയാട്ട ഭഗവതിക്ക് നല്ലച്ഛനായ ശിവനില്‍ ജനിച്ച താണ് ജാതവന്‍. അമ്മയായ പേടിയാട്ട ഭഗവതിയും മകന്‍ ജാതവനും തമ്മിലുള്ള 118 അന്തഃസംഘര്‍ഷങ്ങളും വിലക്കുകളും വിരഹവുമാണ് പേടിയാട്ട ഉത്സവത്തിനടി സ്ഥാനം. ഇതില്‍ ജാതിബന്ധങ്ങളും അയിത്തസങ്കലല്‍്പങ്ങളും വളരെ കാര്‍ക്കശ്യ ത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട. ഒരു വര്‍ഷത്തെ വിരഹത്തിനുശേഷം അമ്മയെ കാണുവാനായി ജാതവന്‍ കോട്ടയില്‍നിന്നും ജാതവന്‍ പുറപ്പെടുന്നു. മുമ്പ് അമ്മ പോയിരുന്ന വീടുകളിലെല്ലാം ഉത്സവം അറിയിച്ചുകൊണ്ടാണ് ജാത വന്‍ പുറപ്പെടുന്നത്. അമ്മയുടെ എഴുന്നള്ളത്തിനും നീരാട്ടിനും ആയോധനകല യില്‍ നിപുണനായ ജാതവന്‍ അമ്മക്ക് സുരക്ഷയൊരുക്കി അനുഗമിക്കുകയും ചെയ്യുന്നു, ഈ ഐതിഹൃത്തോട ബന്ധപ്പെട്ട മറ്റൊരു വിശ്വാസവും നിലനിന്നിരു ന്നു. ആളുകളുടെ ദുഖഃശാന്തിക്കായി ചരട് ജപിച്ചുകൊടുക്കല്‍, ബാധയൊഴിപ്പി ക്കല്‍ തുടങ്ങി വിവിധ കര്‍മ്മങ്ങളും ഇവിടെ സാധാരണമായിരുന്നു. ഇന്നും മന്ത്ര വാദച്ചടങ്ങുകള്‍ നടന്നുവരുന്നുണ്ട്. 3,11 ആഗമനം : പുരാവൃത്തം പേടിയാട്ട ഭഗവതിയുടെയും, ജാതവന്റെയും ആഗമനം വൃത്യസ്ത പാഠഭേദ ങ്ങളിലൂടെ പരാമര്‍ശിച്ചിരിക്കുന്നു. പുരാവ്യത്തങ്ങളില്‍ പലതും അമ്മയുടെയും മകന്റെയും നിഷ്കളങ്കമായ സ്നേഹത്തിന്റെയും ശാസനയുടെയും പിണക്കത്തി ന്റെയും ഐതിഹ്ൃയകഥകളുടെ പുനരാവിഷ്കാരമായി നടത്തപ്പെടുന്ന ഉത്സവത്തെ ക്കുറിച്ചാണ്. 3.1.1.1 പാഠഭേദം ഒന്ന് ഈശ്വരചൈതന്യംകൊണ്ട് തേജസ്വിയായ ധാരാളം വൈചിത്രങ്ങളുള്ള ഒരു സ്ത്രീയായിരുന്നത്രേ പില്‍ക്കാലത്ത് പേടിയാട്ട ഭഗവതിയായി കുടിയിരുത്ത പ്പെട്ട തമ്പുരാട്ടി. ദേവിയുടെ ചൈതന്യം ആദ്യം കുടിയിരുന്നത് കടലുണ്ടി റെയില്‍വെ ഗേറ്റിനും ഇടച്ചിറയ്ക്കും നടുവിലായി സ്ഥിതിചെയ്യുന്ന കുന്നത്തു നമ്പ്യാന്‍മാരുടെ തറവാട്ടുവീട്ടിലായിരുന്നെന്ന് പറയപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഇത് മനേഴി മുസതിന്റെ അധീനതയിലായിരുന്നു. അവിടെ മച്ചില്‍ ദേവി കുടിയിരു ന്നെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പീഠമുണ്ട്. കുന്നത്തെ നമ്പ്യാന്‍മാര്‍ ദേവീ ഉപാസ കരായ അവകാശികളാണ്. കടലില്‍ വച്ചുണ്ടായ അജ്ഞാതപകടത്തില്‍ തമ്പുരാട്ടി കടലില്‍ താണുപോകുകയും പിന്നീട് ശരീരാവയവങ്ങള്‍ പലതായി മുറിഞ്ഞ് പല ദിക്കുകളില്‍ അടിഞ്ഞെന്നുമാണ് പറയപ്പെടുന്നത്. കടലുണ്ടിക്കരയിലാണ് തമ്പുരാ 119 ട്ടിയുടെ തലഭാഗം പ്രതൃക്ഷപ്പെട്ടത്. ഉപ്പ് കുറുക്കുന്ന തൊഴിലിലേര്‍പ്പെട്ടവരാണ് ആദ്യമായി കാണുന്നത്. ആളുകള്‍ തമ്പുരാട്ടിയുടെ ശിരസ്സുമായി കറുത്തങ്ങാട്ട തിരുമേനിയുടെ അടുത്തുചെന്നു. തിരുമേനി ശിരസ്സുകണ്ട് അസഹിഷ്ണുതയോടെ ഇവിടെ വേണ്ടെന്നും വേഗം ഇവിടെനിന്ന് കൊണ്ടുപോകണമെന്ന് പറയുകയും അത് തിരികെ കൊണ്ടുപോരുകയും ചെയ്തു. ആ സംഭവത്തിനുശേഷം കറുത്ത ങ്ങാട്ട ഇല്ലം കത്തിപ്പോയി എന്നുമാണ് ഐതിഹ്യം. ഈ ഇല്ലം ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് മേല്‍ക്കുരയില്ലാത്ത മൂന്നുഭാഗം ചുമരുമായി തകര്‍ന്ന ടിഞ്ഞ ഒരു തറയും മാത്രമാണുള്ളത്. ദേവിയുടെ ശിരസ്സുമായി തിരികെ പോന്ന ആളുകള്‍ നാടുവാഴിയുടെ അടുത്തുചെന്ന് വിവരം ഉണര്‍ത്തിച്ചപ്പോള്‍ നാടുവാഴി പെരുമ്പറമ്പ് ഇല്ലക്കാര്‍ക്കും പെരിങ്ങോട്ട ഇല്ലക്കാര്‍ക്കുമായി ദേവിയുടെ ചുമതല ഏല്‍പ്പിച്ചു ഉല്‍സവനടത്തിപ്പിനും മറ്റുമായി കുന്നത്തുതറവാട്ടുകാരെ ചുമതലപ്പെടു ത്തി പിന്നീട് പേടിയാട്ട അമ്പലം പണിത് ദേവിയെ കുടിയിരുത്തുകയും ചെയ്തു (അനു: 1.4, 1.43). 3,112 പാഠഭേദം രണ്ട് കടലുണ്ടിയിലെ വാക്കടവില്‍ തോണിയില്‍ ഉപവിഷ്ടയായിരിക്കുന്ന തേജ സ്വിനിയായ ഒരു സ്ത്രീയെ ഉപ്പുകുറുക്കുന്നവര്‍ കാണുന്നു. ഉപ്പുവാങ്ങാന്‍ വന്ന ആളുകള്‍ക്കിടയില്‍ ഭൃതുമതിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആ സ്ത്രീ അശുദ്ധമെന്നു കണ്ടതിനാല്‍ തോണിയില്‍ ഉണ്ടായിരുന്ന സ്ത്രീ വെള്ളത്തിലേക്ക് എടുത്തുചാടി. ഉപ്പു കുറുക്കുന്നവര്‍ പങ്കായംകൊണ്ട് തിരയുന്നതിനിടയില്‍ പങ്കായ ത്തലപ്പുകൊണ്ട് ശിരസ്സ് വേര്‍പ്പെടുകയും അത് കരയ്ക്കടിയുകയും ചെയ്തു. ആ സമയം അവര്‍ സൂക്ഷമമായി ശിരസ്സെടുക്കുകയും കറുത്തങ്ങാട്ട തിരുമേനിയുടെ ഇല്ലത്തേക്ക് കൊണ്ടുപോയി എന്നും പറയപ്പെടുന്നു (അനു. 1.43). 3.1.1.3 പാഠഭേദം മൂന്ന് ബ്രിട്ടീഷ് ഭരണകാലത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ മറ്റൊരു കഥയുണ്ട്. കടലുണ്ടി ഗ്രാമവാസികള്‍ക്ക് വളരെയധികം പ്രിയവും ബഹുമാനാദര വുമായിരുന്നു തമ്പുരാട്ടിയോട് എന്നാണ് പഴമൊഴികളില്‍ പറഞ്ഞുകേള്‍ക്കുന്നത്. തമ്പുരാട്ടിക്ക് ആടയാഭരണങ്ങളോട് എന്തെന്നില്ലാത്ത പ്രിയമായിരുന്നു. സദാസമ യവും സര്‍വാഭരണവിഭൂഷിതയായാണ് തമ്പുരാട്ടി സഞ്ചരിക്കാറ്. അങ്ങനെ ഒരു 120 നാള്‍ നദീമാര്‍ഗ്ഗം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ തമ്പുരാട്ടിയും അനു ചരന്മാരും വിശ്രമിക്കുന്നതിനുവേണ്ടി കടലുണ്ടിയിലെ ബാലാതുരുത്തിയിലിറങ്ങാ നിടയായി. സാന്ദര്‍ഭികമായി ആ സമയം അതുവഴി കടന്നുപോയ കടല്‍ക്കൊള്ളക്കാര്‍ തമ്പുരാട്ടിയേയും അനുചരന്മാരേയും കണ്ടുമുട്ടി. അവര്‍ തമ്പുരാട്ടിയുടെ ആടയാഭ രണങ്ങളും മറ്റും കവര്‍ന്നെടുക്കുന്നതിനായി അവരെ ആക്രമിക്കുന്നു. അനുചര ന്മാര്‍ അതിശക്തമായി പൊരുതിയെങ്കിലും അക്രമകാരികളെ ജയിച്ചടക്കാന്‍ കഴി യാതെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. കടല്‍ക്കൊള്ളക്കാര്‍ തമ്പുരാ ട്ടിയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ തുണ്ടങ്ങളാക്കി ശേഷം കടലിലേയ്ക്ക് വലിച്ചെറിയുകയുമാണ് ഉണ്ടായത്. പിന്നീടൊരുനാള്‍ കട ലിന്റെ കുത്തൊഴുക്കില്‍പെട്ട തമ്പുരാട്ടിയുടെ ശിരസ്സു കടലുണ്ടിയിലെ വാക്കടവ് തീരത്ത് വന്നടിഞ്ഞു. അതുവഴി വന്ന നാട്ടുകാരനായ ഒരാള്‍ തമ്പുരാട്ടിയുടെ ശിരസ്സ് കാണാനിടയാകുകയും അതെടുക്കുകയും ചെയ്തു. ദിവ്യചൈതന്യത്തെ തിരിച്ചറിഞ്ഞ ഗ്രാമവാസികള്‍ ചൈതന്യത്തെ പേടിയാട്ട്കുന്നില്‍ പ്രതിഷ്ഠിക്കുക യാണുണ്ടായത്. കാവിനടുത്തുള്ള കുളത്തില്‍ തമ്പുരാട്ടിയുടെ ശിരസ്സ് ഒരു പെട്ടി യില്‍ അടക്കം ചെയ്തതിനുശേഷം അതിനടുത്തുള്ള കുളത്തില്‍ അത് താഴ്ത്തി വെയ്ക്കുകയും ചെയ്തു. അന്നത്തെ നാടുവാഴിയാണ് ഇതിനെല്ലാം കാര്‍മ്മികത്വം വഹിച്ചത് എന്നാണ് ഐതിഹ്യം (അനു. 1.47). 3.11.4 പാഠഭേദം നാല് പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരാണുള്ളത്. ക്രമത്തില്‍ അമ്മാഞ്ചേരി യമ്മ, ശോഭപറമ്പിലമ്മ, പൂരപ്പറമ്പിലമ്മ, വളയനാട്ടമ്മ (തിരൈങ്ങാട്ട) എന്നിങ്ങനെ യാണ് സഹോദരിമാര്‍ അറിയപ്പെടുന്നത്. ഒരിക്കല്‍ പേടിയാട്ടമ്മയും സഹോദരി മാരും ഒരുമിച്ച് കടലില്‍ ഉല്ലാസയാത്ര പോകുന്നനേരം തോണി കടല്‍ച്ചുഴിയില്‍ അകപ്പെടുന്നു. കടല്‍ (്പക്ഷുബ്ധമായി വരുന്ന തിരമാലകളില്‍ തട്ടി തോണി ഇള കി പേടിയാട്ടമ്മ വെള്ളത്തില്‍ വീണു പോകുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം കടലുണ്ടി വാക്കടവിനടുത്തുവെച്ച് പേടിയാട്ടമ്മയുടെ ശിരസ്സ് മുക്കുവന്മാ രുടെ വലയില്‍പ്പെട്ടതാണെന്നും ആ ശിരസ്സ് പേടിയാട്ട കുന്നിലെത്തിച്ചു എന്നു മാണ് ഐതിഹ്യം (അനു. 1.125). 121 3.1.1.5 പാഠഭേദം അഞ്ച് സഹോദരന്മാരാല്‍ ചതിക്കപ്പെട്ട നാല് സഹോദരിമാരുടെ കഥയും പ്രചാര ത്തിലുണ്ട്. സഹോദരിമാര്‍ ഒരിക്കല്‍ നീരാട്ടിനുപോകാന്‍ തോണി ഉണ്ടാക്കിത്തര ണമെന്ന് സഹോദരന്‍മാരോട് ആവശ്യപ്പെട്ടു. അതനുസരിച്ച് രണ്ട് രീതിയിലുള്ള തോണി ഉണ്ടാക്കി. അതിലൊന്ന് അലങ്കാരപണികളില്ലാത്ത മരത്തോണിയും മറ്റൊന്ന് ഭംഗിയായി മിനുക്കിപ്പണിത മണ്‍തോണിയുമായിരുന്നു. സഹോദരിമാ രോട് ഏത് തോണി വേണമെന്ന് ആരാഞ്ഞപ്പോള്‍ അതിമനോഹരമായി പണി തീര്‍ത്ത മണ്‍തോണിയാണ് സഹോദരിമാര്‍ തെരഞ്ഞെടുത്തത്. മണ്‍തോണിയില്‍ സഹോദരിമാരും മരത്തോണിയില്‍ സഹോദരന്മാരും വെഞ്ചാലി കടല്‍പ്പരപ്പിലൂടെ യാത്രതിരിച്ചു. മധ്യത്തിലെത്തിയപ്പോള്‍ ഇടിയും മഴയും ഉണ്ടാകട്ടെ എന്ന് സഹോ ദരന്മാര്‍ കല്‍പ്പിച്ചു. പെരുംമഴയ്ക്കുശേഷം ഏഴാമത്തെ തിരയില്‍ മണ്‍തോണി മുങ്ങിപ്പോയി. നടുക്കടലില്‍ അകപ്പെട്ട സഹോദരിമാര്‍ വിവിധ ദിശകളിലേയ്ക്ക് നീന്തുകയും വിവിധ സ്ഥലങ്ങളില്‍ നീന്തിക്കയറുകയും ചെയ്തു. ഇതില്‍ പേടി യാട്ട ഭഗവതി എത്തിച്ചേര്‍ന്നത് കടലുണ്ടി കടപ്പുറത്താണ്. ദേവിയുടെ പ്രത്യക്ഷപ്പെ ടലിനു ഹേതുവായിട്ടുളള കഥ ഇതാണെന്നും പ്രചാരത്തിലുണ്ട് (അനു. 1.49). 3.1.1.6 പാഠഭേദം ആറ് ഗപചരിച്ചിട്ടുള്ള മറ്റൊരു കഥയില്‍ കടലില്‍നിന്ന് കിട്ടിയത് ദേവിയുടെ ശിര സ്ല്ല മറിച്ച് രണ്ട് മുന്‍വരിപല്ലുകള്‍ മാത്രമാണെന്നും, ആ പല്ല് ഉത്സവത്തിന്റെ എഴുന്നളളത്തു സമയത്ത് ദേവിയുടെ മുഖത്ത് ചാര്‍ത്താറുണ്ടെന്നും ഒരു പഴ മൊഴിയുണ്ട് (അനു. 1.52). 3.1.1.7 പാഠഭേദം ഏഴ് പരുത്തിക്കാട് തറവാട്ടിലെ കാരണവര്‍ക്ക് മീന്‍ പിടിക്കാന്‍ പോയ സമയത്ത് വലയെറിഞ്ഞപ്പോള്‍ ദേവിയുടെ തലമുടിയാണ് ലഭിച്ചതെന്നും പറയപ്പെടുന്നു (അനു: 5). 122 3.1.1.8 പാഠഭേദം എടു സാമൂതിരിയുടെ പടയണിയിലെ അംഗമായ “നീലി” എന്ന പോരാളിയായ സ്ത്രീയാണ് പേടിയാട്ട ഭഗവതി എന്നാണ് ഒരു കഥയില്‍ പറയുന്നത്. ബ്രിട്ടീഷു കാര്‍ പടയാളിയായ “നീലിയെ തടവില്‍ പിടിക്കുകയും സമുദ്രമാർഗ്ഗം കൊണ്ടുപോ കുന്ന സമയത്ത് കടലില്‍വെച്ച് ഉണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് “നീലി” എന്ന ആ മഹതിയെ കൊന്ന് പല തുണ്ടങ്ങളാക്കി സമുദ്രത്തിലെറിയുകയും ചെയ്തു. ഈ സംഭവത്തിനുശേഷം “നീലിയുടെ തലഭാഗമാണ് കടലില്‍നിന്ന് കിട്ടിയതെ ന്നുമാണ് പറയപ്പെടുന്നത് (അനു. 1.55). 3,119 പാഠഭേദം ഒന്‍പത് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്നുഭാഗങ്ങള്‍ ഏകിഭ വിച്ച ദുര്‍ഗ്ഗയായ മൂുകാംബികയെ പ്രതിഷ്ഠിച്ച തെക്കേദേശത്തെ കൊല്ലൂര്‍ ക്ഷേത്ര ത്തില്‍നിന്ന് ഗുരുവിന്റെ കൂടെ ആദ്യം കണ്ണൂരിലേക്കും, പിന്നീട കടലുണ്ടിയിലേക്കു വന്നതാണ് പേടിയാട്ടമ്മ എന്ന് വാമൊഴി രൂപത്തില്‍ പ്രചരിച്ച മറ്റൊരു കഥ (അനു. 1.43). 3.11.10 പാഠഭേദം പത്ത് പേടിയാട്ടമ്മയുടെ പാഠഭേദങ്ങളില്‍ കുടുതല്‍ പ്രചാരത്തിലുള്ള കഥ ഇതാ ണ്. അമ്മയുടെ വരവിന് 1500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കടലു ണ്ടിയില്‍ വള്ളിക്കുന്ന് അംശംദേശത്ത് അരീക്കല്‍ എന്ന തറവാട്ടില്‍ ഉണ്ടായിരുന്ന രണ്ട് നായന്‍മാരില്‍നിന്നാണ് ഇത് ഉദയം കൊളളുന്നത്. ചെക്കുട്ടിനായരും ഇളയ തായ ഉണ്ണിനായരുമാണ് അവര്‍. തികഞ്ഞ ദേവീഭക്തരും മന്ത്ര-തന്ത്രവിദ്യകള്‍ സ്വായത്തമാക്കിയവരുമാണ് ഇരുവരും. ഉപ്പ് കുറുക്കലായിരുന്നു ഇവരുടെ ജോലി. ഗ്രധാന വരുമാനമാര്‍ഗ്ഗൃവും അതുതന്നെയായിരുന്നു. വള്ളിക്കുന്നിലെ കീഴില്‍ എന്ന ്രദേശത്താണ് കടല്‍വെള്ളം കയറ്റി ഉപ്പ് വിളയിക്കുന്ന പറമ്പുള്ളത്. “ചോപ്പന്‍ കാവ് എന്നു വിളിക്കുന്ന സ്ഥലത്തിന്റെ കിഴക്കുഭാഗത്താണ് ഈ സ്ഥലം. വലിയനിലയില്‍ ബംഗ്ലാവില്‍ കഴിഞ്ഞിരുന്ന ഇട്ടിരിതമ്പുരാട്ടിയുടെ മകളെ യാണ് ചെക്കുട്ടിനായര്‍ വേളികഴിച്ചത്. എന്നാല്‍ ഉണ്ണിനായര്‍ അവിവാഹിതയായ സഹോദരിക്ക് സംരക്ഷകനായി ജീവിതം മുന്നോട്ട നീക്കി. തോണിമാര്‍ഗ്ഗം പലയിട 123 ങ്ങളിലായി സഞ്ചരിച്ചാണ് ഇവര്‍ ഉപ്പ് വ്യാപാരം നടത്തിയിരുന്നത്. ഇതിനിടയില്‍ ഉപ്പ് വ്യാപാരം വളരെ കുറയുകയും കുടുംബജീവിതം മുമ്പോട്ട കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഒരിക്കല്‍ ഉണ്ണിനായര്‍ ഉപ്പ് നിറച്ച തോണിയുമായി മണ്ണുരിലൂടെയും ചെക്കുട്ടിനായര്‍ പഴഞ്ചണ്ുരിലുടെയും കച്ചവട ത്തിനായി പുറപ്പെട്ടു. ഉണ്ണിനായര്‍ വില്‍പ്പനകഴിഞ്ഞ് മടങ്ങിയെത്തി. എന്നാല്‍ ചെക്കുട്ടിനായര്‍ തിരികെയെത്തിയില്ല. വൈകുന്നേരമായിട്ടും കച്ചവടം നടക്കാതെ അദ്ദേഹം തിരികെയാത്രയായി. വിശപ്പും ദാഹവും നിരാശയും അദ്ദേഹത്തെ വല്ലാതെ അലട്ടാന്‍ തുടങ്ങി. കടലുണ്ടി അഴിമുഖത്തിന്റെ കിഴക്കുമാറി വട യില്‍കാവ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അരികില്‍ കൂടിയാണ് യാത്ര ചെയ്ത ത്. കൃത്യമായിപ്പറഞ്ഞാല്‍ വടയില്‍കാവിന്റെ കിഴക്ക് നീലാട്ടുതുരുത്തി വഴി. നീലാട്ടുതുരുത്തിയുടെ അറ്റമായിരുന്ന ഇന്നത്തെ ബാലാതുരുത്തി. വാലാതുരുത്തി യെന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. നീലാട്ടുതുരുത്തിയുടെ പടിഞ്ഞാറും വാലാ തുരുത്തിയുടെ കിഴക്കുമായി ഒരു തോട് ഒഴുകുന്നുണ്ട്. ഇതിലൂടെയാണ് ചെക്കുട്ടി നായര്‍ തോണി തുഴഞ്ഞതെന്നാണ് വിശ്വാസം. ശാരീരികമായും മാനസികമായും ആകെത്തളര്‍ന്ന ചെക്കുട്ടി നായര്‍ ഹൃദയ വേദനയോടെ ദൈവത്തോട പരിഭവം പറഞ്ഞ് നിറകണ്ണുകളോടെ കൈകൂപ്പി വിങ്ങിക്കരഞ്ഞു. പെട്ടെന്ന് തോണി ഒരു മണ്‍തിട്ടയില്‍ പാറപോലെ ഉറച്ച് യാത്ര തടസ്റപ്പെട്ടു. ചുറ്റും മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ഒരു കാടന്തരീക്ഷമായി രുന്നു അവിടം. പരിസരങ്ങളില്‍ ഒരു വീടുപോലും ഉണ്ടായിരുന്നില്ല. ഒരുപാട പരി ശ്രമിച്ചുനോക്കിയെങ്കിലും തോണി ഒരിഞ്ചുപോലും അനങ്ങിയില്ല. മനോവേദനയും വിശപ്പും ദാഹവുംകൊണ്ട് തളര്‍ന്നുപോയ ചെക്കുട്ടിനായര്‍ സകല പരദേവതക ളേയും ഗുരുകാരണവന്മാരേയും മനസ്സില്‍ ധ്യാനിച്ച് ഇനി അമ്മ മാത്രമേ രക്ഷ യുള്ളുവെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് പൊട്ടിക്കരയാന്‍ തുടങ്ങി. വിശപ്പും ദാഹവും കൊണ്ട് തളര്‍ന്ന അദ്ദേഹം ഉറങ്ങിപ്പോയി. ആ ഉറക്കത്തില്‍ അദ്ദേഹ ത്തിന് ദിവ്ൃയദര്‍ശനവും അരുളപ്പാടും ഉണ്ടായി. “നിനക്ക് ഞാന്‍ രക്ഷകയായി വരുന്നുണ്ടെന്നും ആ സമയം ഉണ്ടാകുന്ന ശക്തമായ കാറ്റിലും മഴയിലും നിന്റെ തോണി ആടിയുലഞ്ഞ് മലവെള്ളപ്പാച്ചിലില്‍ ഇളകി വരുമെന്നും ഒരു മരത്തടി തോണിക്ക് അരികിലേക്ക് ഒഴുകിയെത്തും എന്നാല്‍ നീ ഭയപ്പെടേണ്ട എന്നും വീരാ ളിപ്പട്ടുപുതച്ച ഒരു സ്ത്രീ അതില്‍ ഉപവിഷ്ടയായിരിക്കുമെന്നും നിനക്ക് ആ 124 മഹതി തരുന്ന പെട്ടി ശുദ്ധിചെയ്ത് ഒരിടത്തുവെച്ച് പുജചെയ്ത് ആരാധിച്ചെുന്നാല്‍ സര്‍വൈശ്വര്യങ്ങളും സമ്പദ്സമൃദ്ധിയും ഉണ്ടാകുമെന്നുമായിരുന്നു” ആ സ്വപ്നത്തില്‍ ദിവ്യതേജസ്സ് ചെക്കുട്ടിനായരോട് പറഞ്ഞത്. അദ്ദേഹം ഞെട്ടിയുണര്‍ന്നു ചെക്കുട്ടിനായര്‍ കണ്ടത് തന്റെ തോണിയുടെ അടുത്തേക്ക് ഒരു മരത്തോണിയും അതില്‍ വീരാളിപ്പട്ടുടുത്ത് അലങ്കാര വിഭൂഷിത യായി ഇരിക്കുന്ന ഒരു സ്ത്രീയേയുമായിരുന്നു കണ്ടത്. ആ സ്ത്രീ വെച്ചുനീട്ടിയ പെട്ടി അദ്ദേഹം വാങ്ങുകയും അതേമാത്രയില്‍ ആ സ്ത്രീ അപ്രത്യക്ഷമാകുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചുമണിയോടുകുടി പെട്ടി ഭദ്രമായി സൂക്ഷിച്ച് തോണിയു മായി തീരമണഞ്ഞു. വാക്കയില്‍ കറുത്തന്‍മാട്ടില്‍ എന്ന പറമ്പിലായിരുന്നു ചെക്കു ട്ടിനായരും കുടുംബവും താമസിച്ചിരുന്നത്. ഉപ്പ് കുറുക്കുന്ന സ്ഥലത്തിന്റെ പടി ഞ്ഞാറ് വശത്തായിട്ടാണ് ഈ പറമ്പുള്ളത്. അവിടെനിന്നുനോക്കിയാല്‍ പുഴയും ഉപ്പ് പടന്നയും കാണാം. നേരം വൈകിയിട്ടും ചെക്കുട്ടിനായരെ കാണാതെ വിഷമി ച്ചിരിക്കുകയായിരുന്നു ഭാര്യയും സഹോദരിയും കുട്ടികളുമടങ്ങുന്ന കുടുംബം. അദ്ദേഹത്തെ കണ്ട മാത്രയില്‍ സന്തോഷത്താല്‍ സഹോദരി തോണിക്കരികി ലേയ്ക്ക് ഓടിവന്നു. ഇതു കണ്ട് തോണിയില്‍ സൂക്ഷിച്ചിരുന്ന പെട്ടി വെള്ളത്തിലേക്ക് ചാടുകയും ഇതില്‍ ആവലാതിപുണ്ട ചെക്കുട്ടിനായര്‍ തുഴയെടുത്ത് വെള്ളത്തി ലേക്ക് ചാടി പെട്ടി വീണ്ടെടുത്ത് നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് എന്തുകൊ ണ്ടായിരിക്കാം പെട്ടി വെള്ളത്തിലേക്ക് പോയതെന്നാലോചിച്ച് ചിന്താമഗ്നനായി ഒരു നിമിഷം നിന്നു. അശുദ്ധിയോടുകുടിയാണ് സഹോദരി വന്നതെന്നത് മനസ്സി ലാക്കിയ അദ്ദേഹം തോണി വടക്കുഭാഗത്തേക്ക് തുഴഞ്ഞ് മാട്ടുമമല്‍തോട് എന്ന സ്ഥലത്തെത്തി. ഭൂമിയില്‍ സുര്യവെട്ടം പതിക്കാത്ത്ര ഉയരത്തില്‍ തിങ്ങിനിറഞ്ഞ മരങ്ങളും കുറ്റിക്കാടുകളും കൊണ്ട് ചുറ്റപ്പെട്ട കൊടുംകാടായിരുന്നു ആ പ്രദേശം. പെട്ടിയുമായി ചെക്കുട്ടിനായര്‍ വനത്തിലേക്ക് കയറി. ഒരുപാടുകാലം പഴക്കമുള്ള ഒരു കെട്ടിടം കണ്ണില്‍പ്പെട്ടു. രുപഭംഗികൊണ്ട് അതൊരു നമ്പൂതിരി ഇല്ലമായിരു ന്നെന്ന് അദ്ദേഹത്തിന് തോന്നുകയും ആ ഗൃഹത്തില്‍ പെട്ടിവെച്ചു പുജയാരംഭി ക്കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് പൂജ നടക്കുന്ന വിവരം അറിഞ്ഞ് നാടു വാഴികള്‍ സ്ഥലം സന്ദര്‍ശിച്ചു. പെരിങ്ങോട്ടുകര നാടുവാഴിയും കൂട്ടരും ആയി രുന്നു അത്. വളളിക്കുന്ന് അംശം ദേശത്തുള്ള ആളാണ് ചെക്കുട്ടിനായര്‍, എന്നുള്ള 125 തുകൊണ്ട് അവിടുത്തെ നാടുവാഴിയെയും വിവരം ധരിപ്പിക്കണമെന്ന് പെരിങ്ങോ ടുകര നാടുവാഴി അരുളിചെയ്തു. തുടര്‍ന്ന് രണ്ട് നാടുവാഴികളും കൂട്ടരും ചേര്‍ന്നു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ചെമ്പകത്തടികൊണ്ട് തച്ചന്മാര്‍ അമ്പലപ്പണി ആരംഭിച്ചു. കുടിയിരുത്താനായുള്ള സ്ഥലം പെരിങ്ങോട്ടുകര നാടുവാഴി അനുവദിച്ചു കൊടുത്തു. എല്ലാ കാര്യങ്ങളും നോക്കിനടത്താന്‍ ചങ്കരന്‍പുള്ളാരി മാരാത്തയില്‍ നാടുവാഴിമാരെയും ഏല്‍പ്പിച്ചു. ജ്യോത്സ്യവിധിപ്രകാരം ദേവിയുടെ വിഗ്രഹവും പീഠവുംവെച്ച് പൂജ നടത്തുവാന്‍ തീരുമാനിച്ചു. പെട്ടിയിലുണ്ടായിരുന്ന മൂന്ന് സൂക്ഷ്മദ്വാരങ്ങളിലൂടെ കോട്ടയില്‍ വീട്ടിൽ ആശാരിമാര്‍ ഒറ്റക്കണ്ണുകൊണ്ട് സസൂക്ഷമം നിരീക്ഷിച്ച് പെട്ടിയിലുള്ള ദിവ്യതേജസ്സിനെ മനക്കണ്ണില്‍ വരഞ്ഞിട്ടു. അതിനുശേഷമാണ് പുറത്തെഴുന്നള്ളിപ്പിനുള്ള വിഗ്രഹത്തിന് രൂപം കൊടു ത്തത്. തുലാമാസത്തിലെ വാവുത്സവത്തിന് പുറത്തെഴുന്നള്ളിപ്പ് വിഗ്രഹത്തോ ടൊപ്പം കടല്‍വെള്ളത്തില്‍ ആറാടിക്കാന്‍ പെട്ടിയും എഴുന്നള്ളിക്കാറുണ്ട്. ഇളമുപ്പ നാണ് ഈ കര്‍മ്മത്തിനു നേതൃത്വം കൊടുക്കുന്നത്. കാവുകാര്യങ്ങളും ആചാരാനുഷ്ഠാനകാര്യങ്ങളും നടത്തുന്നതിന് പെരിങ്ങോട്ട് നാടുവാഴി കുന്നത്ത് നമ്പ്യാന്മാരെയായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്. അമ്പലം പണിപൂര്‍ത്തിയായ പ്പോള്‍ പ്രതിഷ്ഠ ആരു നടത്തുമെന്ന ഒരു ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടര്‍ന്ന് ജോത്സ്യരുടെ പ്രശ്നവിധിപ്രകാരം ചെക്കുട്ടിനായര്‍ തന്നെ പ്രതിഷ്ഠ നട ത്തിയാല്‍ മതിയെന്ന തീരുമാനമായി. തുലാമാസത്തിലെ കറുത്ത വാവുനാളില്‍ വിഗ്രഹം കടല്‍വെള്ളത്തില്‍ കുളിപ്പിച്ചു വേണമെന്നായിരുന്നു വിധി. ആയതിനാ ലാണ് കടലുണ്ടിയിലെ വാവുത്സവം ഇന്നും തുലാമാസത്തില്‍ നടത്തിവരുന്നത് (അനു. 1.54). 3.11.11 പാഠഭേദം പതിനൊന്ന് ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട്ടിലെ കാരണവര്‍ക്കാണ് വെള്ള ത്തില്‍നിന്നും ദേവിയെ ലഭിച്ചതെന്നും ശേഷം കൊറോത്ത് തറവാട്ടിലേക്കാണ് കൊണ്ടുപോയതെന്നുമുള്ള മറ്റൊരു കഥ (്പചാരത്തിലുണ്ട്. ആയതിനാലാണ് ദേവിയുടെ പുറപ്പാടുനാളില്‍ കൊറോത്ത് തറവാട് വഴിയിലെത്തുമ്പോള്‍ ഭഗവതി ഇല്ലത്തേക്ക് തിരിഞ്ഞു നോക്കുന്നുവെന്ന് പറയപ്പെടുന്നത് (അനു. 1.141). 126 പേടിയാട്ട ഭഗവതി മകനായ ജാതവനോട് പിണങ്ങാനുണ്ടായ കാരണങ്ങള്‍ പറയുന്നത് വ്യത്യസ്ത കഥകളിലുടെയാണ്. 3,1,1.12 പാഠഭേദം പന്ത്രണ്ട് ജാതവന്‍ ദേവീസഹോദരിയായ അമ്മാഞ്ചേരി അമ്മയ്ക്കൊപ്പം ശ്രീവളയ നാട്ടമ്മയുടെ പുരത്തിന് പോകാനൊരുങ്ങുന്നു. പൂരപ്പറമ്പില്‍ മദ്യം ഉപയോഗിക്കാ നിടയുള്ളതുകൊണ്ട് യാത്ര പോകുന്നതില്‍നിന്നും പേടിയാട്ടമ്മ മകനെ വിലക്കി. എന്നാല്‍ അമ്മയെ ധിക്കരിച്ച ജാതവന്‍ വളയനാട്ടമ്മയുടെ അടുത്തേക്കുപോയി. ജാതവന്‍ മദ്യസേവ നിരസിച്ചതിനാല്‍ ക്ഷുഭിതയായ വളയനാട്ടമ്മ മദ്യം ദേഹത്തേക്ക് തെറിപ്പിക്കുകയും ജാതവന്‍ അശുദ്ധനാവുകയും ചെയ്യുന്നു. ശേഷം പേടിയാട്ടമ്മയുടെ അരികിലെത്തുന്ന ജാതവനെ കടലുണ്ടിക്കടുത്തുള്ള കാരകളിപ്പ റമ്പിലെ കാക്കകേറാകുന്നില്‍ കുടിയിരുത്തുകയും തമ്മില്‍ കാണുന്നത് വിലക്കു കയും ചെയ്യുന്നു. തുടര്‍ന്ന് തുലാമാസത്തിലെ കറുത്ത വാവുദിനത്തില്‍ കക്കാട്ട കടപ്പുറത്ത് നീരാട്ടിന് എത്തുമെന്നും അന്നുമാത്രം തമ്മില്‍ കാണാമെന്നും ഒന്നിച്ച് എഴുന്നള്ളാമെന്നും പേടിയാട്ടമ്മ ജാതവനോട് പറയുന്നതാണ് ഈ പാഠ ഭേദം (അനു. 1.11). 3,1.1.13 പാഠഭേദം പതിമൂന്ന് പേടിയാട്ടമ്മയ്ക്ക് ജാതവന്‍ എന്ന് പേരായ ഒരു മകനും അമ്മയ്ക്ക് അടിമ കിട്ടിയ രണ്ട് കുട്ടികളും ഉണ്ട്. അവര്‍ ജാതവന്റെ കളിക്കൂട്ടുകാരാണ്. അംഗക്കാര്‍ എന്നാണ് ഇവരുടെ പേര്‍. ഒരിക്കല്‍ ഇവര്‍ മുവരും ഉത്സവം കാണാന്‍ അമ്മാഞ്ചേരി ക്കാവിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി. പേടിയാട്ടമ്മയുടെ അനുജത്തിയാണ് അമ്മാ ഞ്ചേരി അമ്മ. ഉത്സവത്തിന് പോവരുതെന്ന് പേടിയാട്ടമ്മ വിലക്കുകയുണ്ടായി. ഇത് അനുസരിക്കാതെ മൂന്നുപേരും ഉത്സവത്തിനുപോയി. ഉത്സവം കഴിഞ്ഞ് മദ്യവും മാംസവും വിളമ്പിയുള്ള സല്‍ക്കാരത്തിനു അമ്മാഞ്ചേരിയമ്മ നിര്‍ബന്ധി ചുപ്പോള്‍ ജാതവനും കൂട്ടുകാരും അത് നിരസിച്ചു. നിര്‍ബന്ധം സഹിക്കവയ്യാതായ പ്പോള്‍ കാവിന്റെ മതില്‍ ചാടിക്കടന്ന് മുവരും പുറത്തെത്തി. അമ്മാഞ്ചേരിയിലെ ഉത്സവപങ്കാളികള്‍ ജാതവന്റെയും കൂട്ടുകാരുടെയും ദേഹത്ത് മദ്യം തളിച്ച അശു ദ്ധിവരുത്തി. അമ്മയോട് അനുസരണക്കേട് കാണിച്ചതില്‍ പശ്ചാത്തപിച്ചുകൊണ്ട് 127 സംഭവിച്ച കാര്യങ്ങള്‍ അമ്മയോട് ഏറ്റുപറഞ്ഞു. പക്ഷേ അമ്മ കോപിഷ്ഠയാകു കയും അടുക്കലേക്ക് വരേണ്ടെന്നും ഇനി മുതല്‍ ഉത്തരദിശയില്‍ ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുന്ന് ആണ്ടില്‍ ഒരിക്കല്‍ തന്റെ അടുക്കല്‍ വന്നാല്‍ മതി യെന്നും ആജ്ഞാപിക്കുന്നു. ജാതവന്‍ മനോവേദനയോടെ തിരികെ യാത്രയായി. അങ്ങനെ അമ്മയുടെ നിര്‍ദ്ദേശ്രപകാരം ജാതവന്‍ കുടിയിരിക്കുന്ന സ്ഥലമാണ് കാക്കാരം കുന്ന്. ഇന്നത് ജാതവന്‍ കോട്ട എന്നും അറിയപ്പെടുന്നു (അനു. 1.1). 3.11.14 പാഠഭേദം പതിനാല് മറ്റൊരു പാഠഭേദത്തില്‍ അമ്മയുടെ സഹോദരിയായ അമ്മാഞ്ചേരിയമ്മയെ കാണാന്‍ ജാതവന്‍ അമ്മയോട് അനുവാദം ചോദിക്കുന്നു. ചെറിയമ്മ മധ്യമക്കാരി യാണ് അതുകൊണ്ട് നീ പോകേണ്ട എന്നു പറഞ്ഞെങ്കിലും അനുസരിക്കാതെ ചെറിയമ്മയുടെ അടുത്തേക്ക് ജാതവന്‍ യാത്രയായി. ചെറിയമ്മ സല്‍ക്കാരത്തിന് ക്ഷണിച്ചപ്പോള്‍ അത് നിരസിക്കുകയും തിരികെ പോരാന്‍ ഒരു കുതിരയെ ചോദി ക്കുകയും ചെയ്തു. കുതിരയെ നല്‍കിക്കൊണ്ട് പോരാന്‍ ഒരുങ്ങിയ ജാതവന്റെ മേല്‍ ചെറിയമ്മ കള്ളും തവിടും കൂട്ടി എറിയുന്നു. ഇത് കുതിരയുടെ ദേഹത്ത് പതിഞ്ഞതുകൊണ്ടാണ് കുതിരപ്പുറത്ത് പുള്ളികള്‍ കാണുന്നത് എന്ന് ഐതിഹ്യം. ആ കുതിരയെ ചാടിച്ച മതില്‍ ഇപ്പോഴും എത്ര തവണ പുതുക്കിപണിതാലും വീണ്ടും പൊളിഞ്ഞുപോകുന്നു എന്നാണ് വിശ്വാസം. മറിച്ച് ജാതവന്‍ മദ്യപിച്ച് മദോന്മത്തനായാണ് പേടിയാട്ടമ്മയുടെ അടുക്കലേക്ക് വന്നതെന്നും മറ്റൊരൈതി ഹയം (അനു. 1.5). 3.11.15 പാഠഭേദം പതിനഞ്ച് ഒരു കഥയില്‍ കുടില്‍പുരയ്ക്കല്‍ തറവാട്ടുകാര്‍ പണ്ട് ഉത്സവനടത്തിപ്പിന് ചോപ്പന്‍മാരായി കാവുകളില്‍ പോവാറുണ്ടായിരുന്നു. അങ്ങനെ മുക്കത്തക്കടവിന പുറത്തുള്ള ഒരു കാവിലേക്ക് ഉത്സവനടത്തിപ്പിന് പോയപ്പോള്‍ അവിടത്തെ വെളി ചപ്പാട നിങ്ങള്‍ക്ക് ഒരു ദേവനും ദേവിയും വന്നിട്ടുണ്ടെന്നും ഇപ്പോള്‍ തന്നെ നിങ്ങള്‍ അങ്ങോട്ട തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്നു. ഉത്സവം നടത്തി ക്കൊടുത്ത് കാശും വാങ്ങിച്ചു തിരിച്ചുപോരുകയാണ് പതിവായി അവര്‍ ചെയ്തിരു ന്നത്. അതുകൊണ്ടു തന്നെ ഉത്സവം കഴിയുന്നതുവരെ അവര്‍ കാത്തുനിന്നു. 128 അവര്‍ തിരിച്ചുപോരാത്തതുകൊണ്ട് കോമരം അവിടുത്തെ ചരിഞ്ഞ കുങ്കുമമര ത്തില്‍ തലകീഴായി കിടന്ന് അവര്‍പോരാതെ എണിക്കുകയില്ല എന്ന് പറഞ്ഞത്രേ. ഉത്സവം കഴിഞ്ഞു മക്കള്‍ വരുമ്പോഴേക്കും അമ്മ (മുത്ത കാരണവത്തി) തറവാട്ടില്‍ താലപ്പൊലി ഒരുക്കിവയ്ക്കാറുണ്ട്. അന്നും പതിവുപോലെ അമ്മ താല പ്പൊലി ഒരുക്കി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ ഉത്സവം നടന്നുകൊണ്ടി രിക്കുമ്പോള്‍ ഇവിടെ തറവാട്ടില്‍ “അമ്മേ.... അമ്മേ എന്ന വിളികേട്ടതിനെത്തു ടര്‍ന്ന് മക്കളാണെന്നു കരുതി വാതില്‍ തുറന്നു താലപ്പൊലിയേന്തി നോക്കുമ്പോള്‍ ആരെയും കണ്ടില്ല. കതകടച്ച് അമ്മ കിടന്നു. രണ്ടാം തവണയും വിളിച്ചു കതകു തുറന്നുനോക്കിയപ്പോള്‍ ആരെയും കണ്ടില്ല. മുന്നാം തവണ അമ്മേ എന്നു വിളിച്ച പ്പോള്‍ അമ്മ “മക്കളേ ഇനി അമ്മയെ പറ്റിക്കല്ലേ എനിക്ക് വയസ്സായില്ലേ എന്നു പറയുന്നു. ആ സമയം “ഞങ്ങളെന്ന്യാണമ്മേ എന്നുള്ള മറുപടി കേള്‍ക്കുന്നു. പിറ്റേ ദിവസം കാലത്ത് പേടിയാട്ടനിന്ന് ഒരു കോമരം ഉറഞ്ഞുതുള്ളി വന്ന് ദേവനെ ഇവിടെ കുടിയിരുത്തുന്നുണ്ട്, നിങ്ങള്‍ അടിയാന്മാരായി ഇരിക്കണം എന്നു പറയുകയും ചെയ്യുന്നു. ഇങ്ങനെയും ഒരു കഥയുണ്ട്. അതുകൊണ്ടാണ് ജാതവന്‍ ഉരുചുറ്റി വരുമ്പോള്‍ മൂത്ത കാരണവത്തി താലപ്പൊലിയേന്തി ജാത വനെ സ്വീകരിക്കുന്നത് എന്ന് ഐതിഹ്യം (അനു. 1.11). 3,1,1.16 പാഠഭേദം പതിനാറ് കുന്നത്തു തറവാട്ടിലെ ഒരു കാരണവര്‍ക്കൊപ്പം വടക്കുനിന്നും (മുകാംബി കഭാഗം) വന്ന ആയോധനകലകളില്‍ പ്രാവിണ്യമുള്ള ഒരു യുവയോദ്ധാവാണ് ജാതവനെന്നും ജാതവന്റെ വരവോടുകൂടിയാണ് ഈരുതെണ്ടലിലും ഉത്സവത്തോട നുബന്ധിച്ചുള്ള കാരകളിയിലും പടകാളിത്തല്ലിലും ആയോധനകലകള്‍ പ്രകടമാ കുന്നതെന്നാണ് പറയപ്പെടുന്നത് (അനു. 1.4). 3,1,1.17 പാഠഭേദം പതിനേഴ് പേടിയാട്ട ഭഗവതിയുടെ സഹോദരിമാരില്‍ തിരൈങ്ങാട്ട (തിരുവളയനാട്) ഭഗവതി ശുദ്ധം തീരെയില്ലാത്ത മധ്യമക്കാരിയാണ്. കാരണം തിരൈങ്ങാട്ട ഭഗവതി മത്സ്യമാംസാദികള്‍ സേവിക്കുന്ന കൂട്ടത്തിലാണ്. എന്നാല്‍ പേടിയാട്ട ഭഗവതി 129 ശ്രേഷ്ഠഭാവമുള്ള ഉത്തമക്കാരിയാണ്. തിരുവളയനാട്ട ദേവിയാണ് തിരൈ ങ്ങാട്ടെന്നും ഐതിഹ്യം. ഒരിക്കല്‍ ജാതവന്‍ പേടിയാട്ട ഭഗവതിയായ തന്റെ അമ്മയോട ചെറിയമ്മ യായ തിരൈങ്ങാട്ട ഭഗവതിയെ കാണാന്‍ പോകുവാനുള്ള അനുവാദം ചോദി ക്കുന്നു. എന്നാല്‍ പേടിയാട്ടമ്മ ആദ്യം നിഷേധിച്ചെങ്കിലും മകന്റെ നിര്‍ബന്ധത്തി നുവഴങ്ങി കണിശമായും പാലിക്കേണ്ട ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ പോകാന്‍ സമ്മതം കൊടുക്കുന്നു. സഹോദരിയായ തിരൈങ്ങാട്ട ഭഗവതിയുടെ കൈയില്‍ നിന്നും മത്സ്യമാംസാദികളും കള്ളും വാങ്ങിക്കഴിക്കരുതെന്നായിരുന്നു ആ കരാര്‍. കരാറിന്റെ അടിസ്ഥാനത്തില്‍ ജാതവന്‍ തിരൈങ്ങാട്ടേക്ക് പുറപ്പെടുന്നു. തിരൈങ്ങാട്ട കാവില്‍ എത്തിയപ്പോള്‍ ചെറിയമ്മ നല്ല മദ്യലഹരിയില്‍ ഇരിക്കുന്ന താണ് ജാതവന്‍ കാണുന്നത്. ജാതവനെ സല്‍ക്കരിച്ചിരുത്തിയ ചെറിയമ്മയില്‍ നിന്നും അമ്മയ്ക്കു കൊടുത്ത വാക്ക് ലംഘിച്ചുകൊണ്ട് മദ്യവും മത്സ്യമാംസാദി കളും കഴിക്കുകയുണ്ടായി. മദ്യം കഴിച്ച ലഹരിയില്‍ പുറപ്പെടാനൊരുങ്ങുന്ന ജാത വനോട് തിരൈങ്ങാട്ട ഭഗവതി തിരിച്ചുപോരുവാനായി ഇഷ്‌ടപ്പെട്ട കുതിരയെ തിര ഞ്ഞെടുക്കാന്‍ പറയുന്നു. വെള്ളയില്‍ പുള്ളിയുള്ള കുതിരയെയാണ് ജാതവന്‍ തെരഞ്ഞെടുക്കുന്നത്. ശേഷം തിരൈങ്ങാട്ടുകാവില്‍നിന്നും കുതിരപ്പുറത്തുകയറി മതിലിനുമുകളിലുടെ കുതിരയെ ചാടിച്ചുപോകാന്‍ മുതിര്‍ന്നപ്പോള്‍ മതില്‍ പൊളി ഞ്ഞെന്നാണ് ഐതിഹ്യം (അനു. 1.5). 3.1,1.18 പാഠഭേദം പതിനെടു പാഠഭേദം 4ലെ കഥ തോറ്റംപാട്ടിലൂടെ മറ്റൊരു രൂപത്തിലും ഗ്പചാരത്തിലു ണ്ട്. പേടിയാട്ടയമ്മയെ ധിക്കരിച്ച് ജാതവന്‍ അമ്മാഞ്ചേരി അമ്മയുടെ അടുക്കല്‍ പോവുകയും എന്നാല്‍ മദ്യവും മാംസവും കൊണ്ടുള്ള ചെറിയമ്മയുടെ സല്‍ക്കാരം തിരസ്കരിച്ച് കുതിരയെയെടുത്ത് മതില്‍ ചാടിക്കടന്ന് പോരുന്നതിനി ടയില്‍ ചെറിയമ്മ മദ്യവും തവിടും കൂട്ടിക്കുഴച്ച ജാതവനെ എറിഞ്ഞതിനാല്‍ അശു ദ്ധമാവുകയും ചെയ്യുന്നു. ദേഹം അശുദ്ധിയായി തിരിച്ചെത്തിയ മകനെകണ്ട് അതീവ കോപിഷഠയായ പേടിയാട്ടമ്മ ഇനിമേല്‍ തന്റെ അടുത്തേക്ക് വരരു തെന്നും എന്നെ കാണരുതെന്നും വിലക്കുകയുണ്ടായി. ജാതവന്‍ അതിയായ വിഷ മത്തോടെ അമ്മയില്‍നിന്നും അകന്നുനിന്നു. പിന്നീട് പുത്രവാത്സല്യംകൊണ്ട് ദയ 130 തോന്നിയ ദേവി മകനെ അടുക്കലേക്കു വിളിച്ച് ഒരു പിടി ഇലഞ്ഞിക്കുരു വാരി ക്കൊടുത്തുകൊണ്ട് “കാക്കാരന്‍ കുന്നില്‍ കാക്കക്കിരിക്കാന്‍ പോലും തണലില്ലാ ത്തിടത്ത് ഈ ഇലഞ്ഞിക്കുരുക്കള്‍ വിതറാന്‍ പറയുന്നു”. ഇലഞ്ഞി മുളച്ച് മരമായി അതിന്റെ തണലില്‍ കുടിയിരിക്കാനും നിര്‍ദ്ദേശിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ തുലാമാസത്തിലെ കറുത്ത വാവിന് അമ്മ പേടിയാട്ടുകാവില്‍നിന്നും പുറപ്പെട്ട കട ലുണ്ടിക്കടവില്‍ ആറാട്ടിനായി പോകുന്ന സമയം വന്ന് കണ്ടുകൊള്ളാന്‍ മകന്‍ അനുവാദം നല്‍കുന്നു. എന്നിരുന്നാലും മുന്നടി അകലെനിന്ന് മാത്രമേ ദര്‍ശിക്കാന്‍ പാടുള്ളു എന്നും പറയുന്നു. മനോവേദനയോടെ ജാതവന്‍ അമ്മയുടെ നിര്‍ദ്ദേശ്രപ കാരം കാക്കാരംകുന്നെന്ന സ്ഥലത്ത് കുടിയിരുന്നു (അനു. 1.1). 3,1,1.19 പാഠഭേദം പത്തൊമ്പത് പുരാവ്യത്തസൂചകമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്നാമത്തെ പാഠഭേദ ത്തില്‍ പേടിയാട്ടമ്മയുടെ ഛേദിക്കപ്പെട്ട തലയുമായി ഉപ്പുകുറുക്കുന്നവര്‍ കറുത്ത ങ്ങാട്ട ഇല്ലത്തുവരികയും ഇല്ലത്തുള്ളവര്‍ ഭയന്ന് അവരെ തിരിച്ചയക്കുകയാണുണ്ടാ യത്. അതിനു ശേഷം ഇല്ലം നശിച്ചുപോകുന്നു. കോട്ടയില്‍നിന്ന് ജാതവന്‍ പൂറ പ്പെട്ട ഈരു തെണ്ടുന്നതിനിടയില്‍ അവിടെ സന്ദര്‍ശിക്കുന്നുണ്ട്. അവിടെ നല്ലച്ഛ നായ ശിവഭഗവാന്റെ ചൈതന്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ജാതവന്‍ പുറപ്പാടിനിടയില്‍ അവിടേക്ക് വരുന്നത്. ശേഷം ഉത്സവനാളില്‍ അമ്മയും മകനും ഒന്നിച്ച് അവിടം സന്ദര്‍ശിക്കുന്നതായും പുരാവൃത്തം പറയുന്നു (അനു. 1.52). പാഠഭേദം നാലിലെ പുരാവൃത്തത്തില്‍ പേടിയാട്ുടമ്മക്ക് നാല് സഹോദരിമാ രുണ്ടെന്ന സുചനയാണുളളത്. എന്നാല്‍ പേടിയാട്ടമ്മക്ക് അമ്മാഞ്ചേരിയമ്മയെന്ന ഒരു സഹോദരിമാത്രമേ ഉള്ളുവെന്ന വിശ്വാസമാണ് പ്രബലമായി നിലനില്‍ക്കുന്ന ത്. “പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും” എന്ന പഴമൊഴി ഈ വിശ്വാസത്തെ അമ്പര്‍ത്ഥമാക്കുന്നു. മറ്റൊന്ന് ഉപ്പ് കുറുക്കുന്നവര്‍ക്ക് അമ്മ യുടെ ശിരച്ഛേദം കിട്ടിയതിനുശേഷം ആദ്യം മടവമ്പാട്ടാണ് കൊണ്ടുവന്നതെന്നും ആയതിനാല്‍ അവിടെ ദേവിയുടെ ചൈതന്യം ഉണ്ടെന്നും വിശ്വസിക്കുന്നു. മറ്റിട ങ്ങളില്‍ ദേവിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങളാണുള്ളതെന്ന് പറയപ്പെടുന്നു. വളയനാട്ടമ്മ, ശോഭപറമ്പിലമ്മ, പുരപ്പറമ്പിലമ്മ എന്നീ ക്ഷേരതരപരിസരങ്ങളിലെ വിശ്വാസികളില്‍ പേടിയാട്ടമ്മയുടെ സഹോദരിമാരാണെന്ന വിശ്വാസം നില 131 നില്‍ക്കുന്നില്ല. അങ്ങനെയെങ്കില്‍ കടലുണ്ടിയില്‍ പേടിയാട്ടമ്മയെ കുടിയിരുത്തിയ തിനു ശേഷമുള്ള സാമുഹിക സാഹചര്യങ്ങളില്‍നിന്ന് വിശ്വാസികള്‍ സൃഷ്‌ടിച്ച പുരാവൃത്തങ്ങളാണ് ഇത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. 3.11.20 പാഠഭേദം ഇരുപത് പേടിയാട്ടമ്മയുടെ ദിവ്യതേജസ്സടങ്ങിയ പെട്ടി ലഭിച്ചതിനുശേഷം ദേവിയുടെ വിഗ്രഹ ഗ്രതിഷ്ഠയ്ക്കു വേണ്ടിയുളള ആലോചനകള്‍ നടന്നു തുടങ്ങി. അതുപ്ര കാരം ദാരുശില്പം പണിയുവാന്‍ ശില്പിയെ കൊണ്ടുവന്നു. പെട്ടിയിലുണ്ടായി രുന്ന മുന്ന് സുഷിരങ്ങളിലൂടെ നോക്കിയശേഷം ദേവീചൈതന്യത്തിന്റെ വിഗ്രഹ രുപം കൊത്തിയെടുക്കുന്നു. വിഗ്രഹം പൂര്‍ത്തികരിച്ചതിനുശേഷം ശില്പഭംഗി വിലയിരുത്താന്‍ വേണ്ടി ശില്‍പി ഒരു കണ്ണടച്ച് സുക്ഷിച്ചുനോക്കി. “ഹായ് എന്ത് ഭംഗി” എന്ന് പറയുകയുണ്ടായി. ആയതിനാല്‍ ദേവി കോപിക്കുകയും ശില്പിയുടെ രണ്ടു കണ്ണും പൊട്ടിപ്പോയി എന്നും ഐതിഹ്യം (അനു. 1.5). 3.11.21 പാഠഭേദം ഇരുപത്തിയൊന്ന് ഇരുപതാം പാഠഭേദത്തില്‍ ദേവിയുടെ ദാരുശില്പ പൂർത്തീകരണത്തിനു ശേഷം വിഗ്രഹത്തെ സുൂക്ഷിച്ചുനോക്കിയ ശില്‍പിയുടെ കണ്ണ് പൊട്ടിപ്പോയി എന്നാണെങ്കിലും ഇരുപത്തൊന്നാം പാഠഭേദത്തില്‍ ശില്‍പിയുടെ കണ്ണ് കോങ്ക ണ്റായി എന്നും ആശാരിയുടെ കുലംതന്നെ നശിച്ചുപോയെന്നുമാണ് ഐതിഹ്യം (അനു. 1.5). 3.11.22 പാഠഭേദം ഇരുപത്തിരണ്ട് ഉപ്പുകുറുക്കാന്‍ പോയവര്‍ കടലില്‍ ഒരു തോണി ആടി ഉലയുന്നത് കണ്ട് സൂക്ഷിച്ചുനോക്കിയപ്പോള്‍ തോണിയുടെ അണിയത്ത് ആടയാഭരണങ്ങള്‍ അണിഞ്ഞ് അതിസുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നതുകണ്ട് പെട്ടെന്ന് അവര്‍ തോണിയുടെ അടുത്തേക്ക് ഓടിച്ചെന്ന് സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പങ്കായംകൊണ്ട് തല ശഛേദിക്കപ്പെടുന്നു. ഉടല്‍ കടലിലേക്ക് താണ് പോവുകയും ചെയ്തു. കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കിയ അവര്‍ തലയുമായി ഓടി കുന്നത്ത്തറവാട്ടില്‍ വന്നു. എന്നാല്‍ അവിടെ ഇരിക്കാന്‍ തോന്നിയില്ല എന്നും 132 പിന്നീട് കറുത്തങ്ങാട്ട വന്നു, ഒടുവില്‍ പേടിയാട്ടു വന്നിരുന്നു. അങ്ങനെയാണ് അവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് മറ്റൊരൈതിഹ്യം (അനു. 133).. 3.11.23 പാഠഭേദം ഇരുപത്തിമൂന്ന് അമ്മാഞ്ചേരിയമ്മ തെറിപ്പിച്ച കള്ളല്ല ജാതവന്റെ ദേഹത്തെ പുള്ളികള്‍ എന്നും മറിച്ച ചോരപ്പുള്ളികളാണ് ഉള്ളതെന്നും മറ്റൊരൈതിഹ്യം. അതിനുകാര ണം, ജാതവന രണ്ട് സഹോദരങ്ങളുണ്ട്. അവര്‍ വലിയ സ്നേഹത്തിലായിരുന്നു. ഒരു പാത്രത്തില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞവരാണ്. പരസ്പരം പറയാതെ ഒരാള്‍ എവിടെയോ യാത്രപോയി. ഇതില്‍ ക്ഷുഭിതനായി പരസ്പരം വെട്ടിമരിക്കുകയാ ണുണ്ടായത്. സഹോദരങ്ങളുടെ വഴക്കിന്റെ ഇടയില്‍പ്പെട്ട ജാതവന്റെ ദേഹത്ത് ആ സമയം തെറിച്ച ചോരപ്പാടുകളാണുള്ളതെന്ന് ഐതിഹ്യം (അനു. 1.32). പേടിയാട്ടുകാവിലും ജാതവന്‍കോട്ടയിലും വൃത്യസ്ത അനുഭവകഥകളും നിലനില്‍ക്കുന്നുണ്ട്. 3.11.24 പാഠഭേദം ഇരുപത്തിനാല് ഒരു അനുഭവകഥയില്‍ ഒരു കുടുംബത്തില്‍ കുടുംബനാഥന്‍ ഭാര്യയില്‍ അദ്ദേഹത്തിനു ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ജനിക്കുകയും തുടര്‍ന്ന് കുടുംബത്തില്‍ കലഹം ഉണ്ടാകുകയും ചെയ്യുന്നു. വിഷയം രൂക്ഷമായതി നെത്തുടര്‍ന്ന് ഒടുവിലത്തെ തീര്‍പ്പിനായി നാട്ടുനടപ്പായ പേടിയാട്ടകാവിലെ സത്യ ക്കല്ലില്‍ സത്യംചെയ്യുക എന്ന ആചാരത്തിനായി വിടുകയുമുണ്ടായി. തുടര്‍ന്ന് ഇരുവരും ഈറനുടുത്ത് ശുദ്ധിയോടെ വരികയും സ്ത്രീ സത്ൃക്കല്ലില്‍ കയറു കയും ചെയ്യുന്നു. പക്ഷേ കുടുംബനാഥന്‍ കയറാതെ തിരിച്ചുപോവുകയാണുണ്ടാ യത്. സത്ൃക്കല്ലില്‍ കയറിനിന്നുകൊണ്ട് അസത്യമാണ് ചെയ്യുന്നതെങ്കില്‍ മൃത്യു സംഭവിക്കുമെന്ന വിശ്വാസമാണ് സത്യക്കല്ലിന്റെ ഐതിഹ്ൃത്തിലുള്ളത്. ഇങ്ങനെ യൊരു ഐതിഹൃകഥയും നിലനില്‍ക്കുന്നു. കൂടാതെ ഭഗവതി പറമ്പത്ത് സ്വര്‍ണ്ണം എന്ന സ്ത്രീയും സതൃക്കല്ലില്‍ കയറിയവരില്‍ ഒരാളാണ് (അനു. 1.41). 133 3,1,1.25 പാഠഭേദം ഇരുപത്തിയഞ്ച് പേടിയാട്ട ഭഗവതിക്കാവിന്റെ അവകാശികളില്‍ ഒരു തറവാട്ടുകാരായ മനേഴി ഇല്ലത്തിന്റെ മുറ്റത്ത് നിറയെ കായ്ക്കുന്ന ഒരു മാവ് വളര്‍ന്നിരുന്നു. ഒരു വെള്ളിയാഴ്ച കടപ്പുറത്തെ മുക്കാടിക്കുട്ടികള്‍ (മുക്കുവക്കുട്ടികള്‍) ഇല്ലത്തുകാര്‍ പറഞ്ഞതനുസരിക്കാതെ മാങ്ങ പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ മാങ്ങ പറി ച്ചിട്ടേ പോകൂ എന്ന് പറഞ്ഞുകൊണ്ട് മാവിന്റെ അടുത്തെത്തി. ആ സമയം മുടിയ ഴിച്ച് വെളുത്ത വസ്ത്രമണിഞ്ഞ് ഒരു സ്ത്രീ അവര്‍ക്കുമുന്നില്‍ പ്രതൃക്ഷപ്പെട്ടു. കുട്ടികള്‍ ഭയന്നു വിറച്ച് മാങ്ങ പറിക്കാന്‍ നില്‍ക്കാതെ ഓടിപ്പോകുകയുണ്ടായി. ഭഗവതിപ്പറമ്പത്ത് സ്വര്‍ണ്ണകുമാരി എന്നുപേരായ സ്ത്രീ മനേഴി ഇല്ലത്ത് പോയി അനുവാദത്തോടെ കറിയിലിടാന്‍ മാങ്ങ വേണം എന്ന് മനസ്സില്‍ പേടിയാട്ടമ്മയെ വിചാരിച്ച് വീട്ടുകാരോട് സമ്മതം ചോദിക്കുന്നു. തുടര്‍ന്ന് മാങ്ങ പറിച്ച് തിരിച്ച് പോരുന്ന വഴിയില്‍ സിനിമാഹാള്‍ ജോലിക്കാരന് രണ്ടെണ്ണം കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു അനുഭവകഥ കുടിയുണ്ട് (അനു. 1.41). 3.11.26 പാഠഭേദം ഇരുപത്തിയാറ് ഒരു അനുഭവകഥയില്‍ പനയമഠം വാസുനായര്‍ പറയുന്നത് ഇങ്ങനെ, കൊറോത്ത് മേനോന്‍ സമുദായത്തിലെ ഒരു കാരണവര്‍ ഭഗവതിക്ക് ഒരു പവന്‍ നേര്‍ച്ച കൊടുക്കാമെന്ന് പറഞ്ഞിരുന്നു. ആവശ്യം ഭംഗിയായി നിറവേറ്റിയപ്പോള്‍ അദ്ദേഹം അത് നല്‍കിയില്ല. ആ വര്‍ഷം നല്ല കൊടുങ്കാറ്റും മഴയും ഉണ്ടായി. മഴ യുടെ കുടെ അയാളും പോയി എന്ന് കഥ (അനു. 1.7). 3,1,1.27 പാഠഭേദം ഇരുപത്തിയേഴ് മറ്റൊരു അനുഭവകഥ പരുത്തിക്കാടന്‍ ലക്ഷ്മണന്‍ പറയുന്നത് ഇങ്ങനെ. നാടുവാഴി തറവാട്ടിലെ ചാണകക്കുഴി കഴുത്തോളം നിറഞ്ഞ് നില്‍ക്കുന്ന സമയമാ യിരുന്നു. തറവാട്ടിലെ വസ്ത്രങ്ങള്‍ അലക്കി ഉണക്കി കൊണ്ട് വന്നിരുന്നത് വാല്യ ക്കാരത്തികളായിരുന്നു. വൈകുന്നേരങ്ങളില്‍ വീടുകളിലേക്ക് എത്തിക്കുകയായി രുന്നു പതിവ്. ഒരിക്കല്‍ വൈകുന്നേരം വാല്യക്കാരത്തി എത്തിയപ്പോള്‍ ചാണക ക്കുഴി വൃത്തിയാക്കാന്‍ തമ്പുരാന്‍ കല്പിച്ചു. എന്നാല്‍ കുടീല്‍ കഞ്ഞി വെച്ചിട്ടില്ല ഞാന്‍ നാളെ ചെല്ലാമെന്ന് പറഞ്ഞ് അവര്‍ ഒഴിയാന്‍ ശ്രമിച്ചു. ധിക്കാരം കാണിച്ചു 134 എന്നുപറഞ്ഞ് തമ്പുരാന്‍ സ്ത്രീയെ ചാണകക്കുഴിയില്‍ നിര്‍ത്തി. വീട്ടിലേക്ക് പറ ഞ്ഞയച്ചില്ല. വാല്യക്കാരത്തിയെ കാണാതായപ്പോള്‍ അവരുടെ ഭര്‍ത്താവ് അന്വേ ഷിച്ച് നാടുവാഴി തറവാട്ടില്‍ എത്തി. അയാള്‍ മാന്ത്രികനായിരുന്നു. അടിയന്റെ പെണ്ണ് എവിടെയെന്ന് തമ്മ്രാനോട തിരക്കി. കാര്യം അറിഞ്ഞ പ്പോള്‍ എന്നാല്‍ തന്റെ പെണ് ഇവിടെ നിന്നോട്ടെ നിങ്ങളുടെ മകളെ എനിക്ക് കിട്ടിയാല്‍മതി എന്ന് പറയുകയുണ്ടായി. ഇത് പറഞ്ഞ സമയം ഒരു പുവ് നിലത്തുവന്നുവീണു. ആ സമയം തമ്മ്രാന്റെ മകള്‍ കുളിച്ച് ഈറനോടെ വന്ന് മുടി യില്‍ ചൂടാന്‍ പൂവ് എടുത്ത മാത്രയില്‍ തമ്പുരാട്ടി അപ്രത്യക്ഷമായി. മാന്ത്രികനാ യതിനാല്‍ തമ്പുരാട്ടിയെ പൂവിനോട് ആകര്‍ഷിപ്പിച്ചത് വാല്യക്കാരിയുടെ ഭര്‍ത്താ വായിരുന്നു. തമ്പുരാന്‍ മകളെ പരിസരത്തെല്ലാം തിരഞ്ഞ് വാതിലുകള്‍ ചവിട്ടി പ്പൊളിച്ച് എല്ലായിടത്തും അന്വേഷിച്ചു. പക്ഷേ കണ്ടില്ല. അവള്‍ വണ്ടായിപ്പോയി എന്ന് മന്ത്രവാദി പറയുകയും ചെയ്തു (അനു. 1.5). 3,1,1.28 പാഠഭേദം ഇരുപത്തിയെട്ടു ഒരു അനുഭവകഥയില്‍ പുതുകുളങ്ങര വത്സല പറഞ്ഞത് അവരുടെ വീട് പുതുക്കിപണിയുന്ന സമയത്ത് പിന്‍പുറത്ത് വിജയന്റെ വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നതെന്നും, ഉത്സവദിവസം ഉച്ചഭക്ഷണത്തിനുശേഷം ഭഗവതിയുടെ എഴുന്നള്ളത്ത് കാത്തിരിക്കുകയായിരുന്ന അവരുടെ അടുത്തേക്ക് വെളിച്ചപ്പാട് ഓടിവന്ന് നെറ്റിയില്‍ വെട്ടിമുറിവേല്‍പ്പിച്ചുകൊണ്ട് അരുതാത്തത് ചെയ്തിട്ടു ണ്ടെന്നും വേഗം പേടിയാട്ടേക്ക് പൊയ്ക്കൊള്ളാനും കല്പിച്ചു എന്നാണ്. ഭഗവതി പേടിയാട്ട തിരിച്ചെഴുന്നള്ളിയതിനുശേഷമുള്ള വെളിച്ചപാടിന്റെ കല്പനയില്‍ അവ രുടെ വീട്ടില്‍ ബാക്കിവന്ന ഭക്ഷണം കുഴിച്ചുമുടിയില്ലെന്നും ദേവിക്ക് വെന്തവെളി ച്ചെണ്ണ ഉപയോഗിച്ചില്ലെന്നും അരുള്‍ചെയ്തതായും പുതുകുളങ്ങര വത്സല വിവ രിച്ചു. ഉത്സവദിവസം വീട്ടില്‍ മിച്ചംവരുന്ന ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കുഴി ച്ചുമുടണമെന്നതും, പേടിയാട്ടകാവില്‍ വൈകുന്നരം നടക്കുന്ന ദേവിയുടെ കുടികുട്ടല്‍ച്ചടങ്ങിനുശേഷം മാത്രമേ രാത്രിയിലേക്കുള്ള ഭക്ഷണം പാകംചെയ്യാന്‍ പാടുള്ളുവെന്നതും ദേവി എഴുന്നള്ളുന്ന പഴയ തറവാടുകളിലെ ആചാരമാണ്. അതുപോലെതന്നെ, ദേവി എഴുന്നളളുമ്പോള്‍ കൊളുത്തിവെയ്ക്കുന്ന നിലവിള ക്കില്‍ വെന്തവെളിച്ചെണ്യാണ് ഉപയോഗിക്കേണ്ടത് എന്നുമുണ്ട് (അനു. 1.116). 135 3,1,1.29 പാഠഭേദം ഇരുപത്തിയൊന്‍പത് ജാതവന്‍ കോട്ട കത്തിപ്പോയ ഒരു കഥ നിലവിലുണ്ട്. ജാതവന്‍ കോട്ടയില്‍ നിലവിളക്ക് കൊളുത്തുന്നതിനിടയില്‍ തീ പടര്‍ന്ന് കോട്ട കത്തിനശിച്ചുപോയി. രണ്ട് പ്രാവശ്യം കോട്ട കത്തിയിട്ടുണ്ടെന്നാണ് പഴമക്കാരുടെ വര്‍ത്തമാനത്തിലുള്ള ത്. അക്കാലത്ത് ജാതവന്‍ കോട്ട ഓല കൊണ്ടു മേഞ്ഞതായിരുന്നു. ആദ്യം കുത്തി നശിച്ചപ്പോള്‍ മനേഴി മുസതാണ് പുനര്‍നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ കെട്ടു താലി വിറ്റിട്ടാണ് പണി കഴിപ്പിച്ചത്. അതുപോലെ രണ്ടാമത് കത്തി നശി ചപ്പോള്‍ കുന്നത്ത് നമ്പ്യാരായിരുന്നു പുനര്‍നിര്‍മ്മിച്ചത്. പിന്നീട് ഓട് മേയുകയുമു ണ്ടായി (അനു. 1.27). 3.1.1.30 പാഠഭേദം മുപ്പത് അമ്മദൈവങ്ങളുടെ വരവിനെകുറിച്ച് പരിശോധിക്കുമ്പോള്‍ മരത്തി ലേറിവന്നു എന്നാണ് ഐതിഹ്യങ്ങളായി പ്രചരിച്ചിരിക്കുന്നത്. അതുപോലെതന്നെ പേടിയാട്ടദേവിയുടെ ഒരു പാഠഭേദത്തില്‍ ഇങ്ങനെ പറയുന്നു. കടലുണ്ടിക്കടുത്ത് ബാലാതുരുത്തിപ്പുഴയിലൂടെ മരത്തില്‍ കയറിവന്നുവെന്നും വാക്കയില്‍ കറുത്ത മ്മാട്ടില്‍ തറവാട്ടിലെ കാരണവര്‍ ഉപ്പ് വിറ്റുതീരാതെ വന്നപ്പോള്‍ തോണി യില്‍തന്നെ കിടന്ന് ഉറങ്ങിപ്പോയി എന്നും പറയപ്പെടുന്നു. ഉപ്പ് കുറുക്കുന്നവരാണ് കറുത്തമ്മാട്ട തറവാട്ടുകാര്‍. ഉറക്കത്തിനിടയില്‍ പെട്ടെന്ന് ചിലമ്പിന്റെയും അരമണി യുടെയും ശബ്ദംകേട്ട് അദ്ദേഹം ഞെട്ടിയുണര്‍ന്നു. മരത്തില്‍ ബാലികയുടെ രൂപ ത്തില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതുകണ്ടു. പെട്ടെന്ന് അലറുന്ന ശബ്ദം കേട്ട പ്പോള്‍ കാരണവര്‍ ആര്‍ത്തുവിളിച്ചു കാരണവരുടെ ശബ്ദം കേട്ട എന്തോ അപ കടം പറ്റിയതാണെന്ന് കരുതി അദ്ദേഹത്തിന്റെ സഹോദരി ഓടിവന്നു. അവരെ കണ്ടതും ബാലിക വെള്ളത്തിലേക്ക് എടുത്തുചാടി. സഹോദരി ഭൂൃതുമതിയായിരു ന്നു, ഉടന്‍തന്നെ കാരണവര്‍ ഭഗവതിയെ ഏന്തിപ്പിടിച്ച് വലിച്ചപ്പോള്‍ തല കൈയ്യില്‍പ്പോന്നു എന്നുമാണ് വിശ്വാസം. ദര്‍ശനത്തില്‍ ബാലാതിരുത്തിയിലെ മട വമ്പാട് കുടിയിരുത്തണമെന്ന് പറയുകയുണ്ടായി. കുടിയിരുത്തിയതിനുശേഷം അവിടെ പോരായെന്നുകണ്ട് തുടര്‍ന്ന് പേടിയാട്ട കുടിയിരുത്തി. എങ്കിലും മടവ മ്പാട്ടു ക്ഷേത്രത്തില്‍ ഇന്നും ഭഗവതിയെ പുജിച്ചുവരുന്നു. (അനു. 1.32). 136 3,2 ഭഗവതിയും സഹോദരിമാരും പേടിയാട്ടമ്മയുടെ സഹോദരിമാരാണ് അമ്മാഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, വളയനാട്ടമ്മ, പൂരപ്പറമ്പിലമ്മ എന്ന് കടലുണ്ടി നിവാസികള്‍ വിശ്വസിച്ചുവരുന്നു. കളിയാട്ടക്കാവ് ഒഴിച്ച് മറ്റു ക്ഷേത്രപരിസരത്തുള്ളവര്‍ ആ ബന്ധം വിശ്വസിക്കുന്നി ലെങ്കിലും കടലുണ്ടി സാംസ്കാരികപരിസരത്തിന്റെ അടിസ്ഥാനത്തില്‍ ഈ അന്വേഷണം പ്രസക്തമാണ്. 3.2.1 കളിയാടുക്കാവിലമ്മ - കളിയാടുക്കാവ് മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ പഞ്ചായത്തില്‍ കോഴിക്കോട തിരുരങ്ങാടി റൂട്ടില്‍ മുട്ടിച്ചിറയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്താണ് കളിയാട്ടക്കാവ് സ്ഥിതി ചെയ്യുന്നത്. പ്രധാനമുര്‍ത്തി കളിയാട്ടക്കാവിലമ്മ (അമ്മാഞ്ചേരി ഭഗവതി). ഭദ്രകാ ളിയുടെ കാമത്തെ രൂപമാണ് ഇവിടെ എന്ന് വിശ്വാസം. ഉപദേവതയായി ഗണപ തി, മുണ്ടിയന്‍, വേട്ടയ്ക്കൊരുമകന്‍ തുടങ്ങിയവരാണുള്ളത്. മുണ്ടിയന്‍ ശിവഭൂത മാണ്. നിത്യപൂജയിലും മണ്ഡലകാലത്ത് നാല്പത്തിയൊന്ന് ദിവസവും ഇടവ ത്തില്‍ ഉത്സവകാലത്ത് പതിനേഴ് ദിവസവും പൂജയുണ്ട്. ക്ഷേത്രം തന്ത്രി ചിറമം ഗലം നാരായണന്‍നമ്പുതിരിപ്പാടാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ച മുതല്‍ പതിനേഴു ദിവസം ഉത്സവമാണ് ഇതില്‍ പന്ത്രണ്ടാമത്തെ ദിവസം പകല്‍ നടക്കുന്ന കോഴിക്കളിയാട്ടമാണ് പ്രധാനം. അന്നേദിവസം കോഴിവെട്ടുമുണ്ടാകും. കുതിര ക്കോലം എഴുന്നള്ളിപ്പുമുണ്ട്. ഇത് മലബാറിലെ ഉത്സവങ്ങളുടെ ഒടുക്കവുമാണ്. കളിയാട്ടക്കാവ് ഉത്സവത്തോടനുബന്ധിച്ച് പാടുന്ന തോറ്റംപാട്ടില്‍ വാവുത്സ വത്തെ സംബന്ധിച്ച് അല്പം വൃത്ൃയസ്തമായ ഐതിഹ്യം പറയുന്നുണ്ട്. അതില്‍ മൂത്ത ജേഷഠത്തി പേടിയാട്ട ഭഗവതിയാണെന്നും യഥാക്രമം കൊടുങ്ങല്ലൂര്‍ ഭഗവ തി, പാലയ്ക്കല്‍ ഭഗവതി, മുളങ്കാവ് ഭഗവതി, ചട്ടിക്കല്‍ ഭഗവതി, നെല്ലിക്കല്‍ ഭഗ വതി, അമ്മാഞ്ചേരി ഭഗവതി കൊട്ടുദേവന്‍ കൊടുപിറന്നയപ്പനുമാണ് എന്നാണ് വിശ്വാസം. കുരുത്തോലകുതിരകളും വാദ്യമേളങ്ങളും കൊണ്ട് ശബ്ദമുഖരിതമായ ആഘോഷമാണ് മൂന്നിയൂര്‍ കളിയാട്ടം. മലയാളമാസത്തിലെ ആദ്യ തിങ്കളാഴ്ച താലപ്പൊലിയോടുകൂടിയാണ് ഉത്സവം ആരംഭിക്കുന്നത്. പിന്നീടുളള ദിവസങ്ങ 137 ളില്‍ കളിയാട്ടത്തിന്റെ വരവായിട്ടുള്ള പൊയ്ക്കുതിരകള്‍ ദേശത്തെ വലംവെ യ്ക്കുന്നു. പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം ഇടവത്തിലെ രണ്ടാ മത്തെ വെളളിയാഴ്ച കോഴിക്കളിയാട്ടത്തോടുകുടി അവസാനിക്കും. വിവിധ പ്രദേ ശത്തുനിന്നും ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന കോഴി, കുതിരരുപങ്ങളുടെ ഘോഷ യാത്രയില്‍ കൊട്ടുവാദ്യങ്ങള്‍ ഉണ്ടായിരിക്കും. ആചാരപ്രകാരമുള്ള പ്രദക്ഷിണ ത്തിന് ശേഷം ഈ രൂപങ്ങളെ ക്ഷേത്രത്തിനു സമീപംതന്നെ ഉടച്ചുകളയുകയും വൈകുന്നേരം താലപ്പൊലി ഉണ്ടായിരിക്കുകയും ചെയ്യും. കളിയാട്ടക്കാവില്‍ പ്രാകൃതമെന്ന് തോന്നിപ്പിക്കുന്ന വായ്ത്താരികളും നാട്ടു മൊഴികളുമായി കുരുത്തോലക്കുതിരകളുടെ എഴുന്നള്ളിപ്പുമുണ്ടാവും. ശബ്ദമുഖരി തമാണ് ഈ മഹോത്സവം. പുലര്‍ച്ചെ മുട്ടിച്ചിപളളിയിലും തലേന്ന് മമ്പുറം മഖാ മിലും വിളക്കുവെച്ച് പൊയ്ക്കുതിരക്കുട്ടം കളിയാട്ടക്കാവിലേക്ക് പുറപ്പെടുന്നു. കൊട്ടുംപാട്ടുമായി രുചുറ്റുന്നവരുടെ ആവേശത്തിമിര്‍പ്പ് വഴിയോരങ്ങളില്‍ വിവിധയിനം കാര്‍ഷികവിത്തിനങ്ങളുടെ പെരുങ്കളിയാട്ടം തന്നെ നടക്കുന്നു. ബലി ത്തറയില്‍ കോഴിക്കുരുതി, ആണ്ടുത്സവത്തിന്റെ ആമോദം ജാതിമതഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ച് ആഹ്ലാദം പങ്കിടുന്ന ഇടമാണ് കളിയാട്ടക്കാവ്. കാവില്‍ ദര്‍ശനത്തിനെത്തുന്നവരുടെ സാന്നിധ്യംകൊണ്ട് ക്ഷേത്രവും പരിസരവും നിറയു ന്നു. വെടിക്കെട്ടും ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു. “കളിയാട്ടം കാപ്പൊ ലിക്കുന്ന് ദിവസം മുതല്‍ കാത്തിരിപ്പിന്റെയും ഒരുക്കങ്ങളുടെയും നാളുകളാണ്. കടലയും മിഠായിയും സര്‍ബത്തും, മോരിന്‍വെളളവും വില്‍ക്കുന്ന ്രദേശവാസിക ളായ കുട്ടികളുടെ വഴിയോരക്കച്ചവടവും കളിയാട്ടക്കാവില്‍ കാണുന്നു. കളിയാട്ട ത്തലേന്ന് മുന്നിയൂര്‍ ദേശത്തെ വീടുകളില്‍ ബന്ധുക്കള്‍ നിറഞ്ഞിരിക്കും. കല്യാണം കഴിപ്പിച്ചയച്ച പെണ്‍മക്കളും ദുരെ ജോലിയെടുക്കുന്ന ഗൃഹനാഥനും ആണ്‍മക്കളും കൂട്ടുകാരുമെല്ലാം കളിയാട്ടത്തിന്റെ ഭാഗമാവുന്നു. കളിയാട്ടത്തിന്റെ നാളും നേരവും കുറിച്ചുകൊടുക്കുക മമ്പുറംതങ്ങളാണ്. അതില്‍നിന്നും കളിയാട്ട ത്തിന്റെ മതേതരമനസ്സ് വ്യക്തമാകുന്നു. ജനസഹ്രസം മതങ്ങളുടെ വേലിക്കെട്ടുക ളില്ലാതെ എല്ലാ മതക്കാരുടെയും സഹായവും സാന്നിദ്ധ്യവുമുണ്ടിവിടെ. മൂന്നിയൂ രിന്റെ മതേതരആഘോഷമായി ഇന്നും ഇത് നിലനില്‍ക്കുന്നു. കളിയാട്ടക്കാവി സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് കളിയാട്ടമുക്ക് എന്ന പേര്‍ വന്ന ത്. 138 ശ്രീകോവിലില്‍ മേലാളന്റെ പൂജയാണെങ്കിലും മുറ്റത്ത് കോഴിവെട്ടും ഗുരു തിയും നടക്കുന്നു. തിരുമുറ്റത്ത് കോഴിവെട്ട നടക്കുന്നുണ്ടെങ്കിലും ഒരു തുള്ളി രക്തം പോലും അവിടെ വീഴാന്‍ പാടില്ല എന്നാണ് ചട്ടം. മേലാളന്റെ പൂജയ്ക്കു പുറമെ ഉത്സവകാലങ്ങളില്‍ ചേമ്പട്ടിനായരുടെയും വേലന്റെയും പൂജകള്‍ നടക്കു ന്നു. ചേമ്പട്ടിനായരുടെ പൂജയില്‍ മദ്യമില്ല. മാംസമുണ്ട് എന്നാല്‍ വേലന്റെ പൂജ യില്‍ മദ്യവും മാംസവും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഉത്തമവും മധ്യമവും, അധഃമവുമായ പൂജകള്‍ ഇവിടെ നടക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കുന്നു. തലേ ദിവസം തന്നെ അധഃമപുജക്കുമുമ്പി ദേവിയെ കോവിലില്‍നിന്ന് മാറ്റുകയുംചെയ്യു ന്നു. 3.2.1.1 ഗണപതികോവില്‍ കാവിന് തെക്ക് ഒന്നരകിലോമീറ്ററോളം അകലെയായി മുണ്ടിയന്‍തറയും ദീപവുമുണ്ട്. നിലവില്‍ പൂജകളോ കര്‍മ്മങ്ങളോ ഒന്നും നടക്കാറില്ല. കളിയാട്ട ത്തിന് മുമ്പ് മുണ്ടിയനെ പത്മമിട്ട ആവാഹിച്ച് പൂജനടത്തി തൃപ്തിപ്പെടുത്തണമെ ന്നുണ്ട്. വേട്ടക്കൊരുമകന്‍ നാളികേരമുടയ്ക്കുകയും വേണം. 3.2.1.2 കുതിരപ്പിലാവി ക്ഷേത്രത്തിനുമുന്നില്‍ വളര്‍ന്ന് പന്തലിച്ച അരയാല്‍ നില്‍ക്കുന്നുണ്ട്. അതിന് കുതിരപ്പിലാവ് എന്നാണ് പറയുന്നത്. കോഴിക്കളിയാട്ടദിവസം കാവില്‍ ആരാധന നടത്തിയശേഷം കുതിരകളെ അഴിക്കുന്നത് ഇവിടെ വെച്ചാണ്. 3.2.1.3 കോഴിക്കല് കാവിന് തെക്കുകിഴക്കായി ഒരു തറയുണ്ട്. ഇതിന് കോഴിക്കല്ലെന്നാണ് പറ യുന്നത്. കോഴിക്കളിയാട്ടദിവസം കോഴികളെ വെട്ടി രക്തം ഒഴുക്കുന്നത് ഇവിടെയാ ണ്. കാവില്‍ നിന്നും കുറച്ചുദുരം കിഴക്കുഭാഗത്തായി ഒരു കുളവും പാലവ്യക്ഷവു മുണ്ട്. കുളത്തിനെ “പൈങ്ങാക്കുളം” എന്നു വിളിക്കുന്നു. ഈ ക്ഷേത്രക്കുളത്തിനു വളരെ പ്രാധാന്യമുണ്ട്. കാവിന്റെ തെക്കുകിഴക്കുമാറി മറ്റൊരു ക്ഷേത്രമുണ്ട്. അതിനെ “ചാത്തന്‍ക്ലാരി” (ചാത്തന്‍കളരി) എന്ന് പറയുന്നു. കളിയാട്ടം കാപ്പൊലി ക്കുന്നത് ഇവിടെ വെച്ചാണ്. കാവിനും മുട്ടിച്ചിറയ്ക്കുമിടയില്‍ വളരെ വലിയ ആല്‍വ്യക്ഷവും തറയും ചേര്‍ന്ന ക്ഷേത്രാന്തരീക്ഷമുളള സ്ഥലമുണ്ട്. ഇതിനെ 139 “കലംകൊള്ളി ആല് എന്നാണ് പറയുന്നത്. കുറച്ച് പടിഞ്ഞാറ് മാറി കാവിലെ മുഖ്യനര്‍ത്തകനായിരുന്ന ചേനമ്പട്ടിനായരുടെ പള്ളിയറയും കാണാം. തൃക്കുളം ശിവക്ഷേത്രം, തൃക്കുളം ഭഗവതിയാല്‍, ഉള്ളണം മുണ്ടിയന്‍കാവ്, വേങ്ങര അമ്മാ ഞ്ചേരികാവ് തുടങ്ങിയവ കളിയാട്ടക്കാവുമായി കുടുതല്‍ ബന്ധമുള്ള ക്ഷേത്രങ്ങളാ ണ്. ദലിത് കൂട്ടായ്മയുടെ ഇടങ്ങളായി മാറിയ കാവുകളില്‍ സ്രാഹ്മണന്റെ ഉത്ത മപൂജ ്രീകോവിലിലും കീഴാളന്‍ തിരുമുറ്റത്തുമാണ് കോഴിവെട്ടും ഗുരുതിയും നട ത്താനുള്ള അവകാശം അനുവദിച്ചു കൊടുത്തിട്ടുളളത്. കാവില്‍ ്രാഹ്മണ പൂജ യില്‍ മദ്യവും മാംസവും ഇല്ലാതെയും കീഴാളന്റെ പൂജയില്‍ ഉണ്ടാവുകയും ചെയ്യു ന്നതിനാൽ ഉത്തമപുജയും അധഃമപൂജയുമായി കണക്കാക്കുന്നു. 3.2.2 വളയനാട് ദേവീക്ഷേരേതം കോഴിക്കോടിന്റെ ചരിത്രത്തോട കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ക്ഷേരത മാണ് വളയനാട് ക്ഷേത്രം. ഇതിനെ തിരുവളയനാട ഭഗവതിക്ഷേത്രം എന്നും വിളി ക്കാറുണ്ട്. ക്ഷേത്ര വിജ്ഞാനകോശത്തിൽ തിരുവളയനാട് കാവ് എന്നാണ് എഴു തിയിരിക്കുന്നത്. പ്രധാന മൂര്‍ത്തി സപ്തമാതൃക്കളോട് കൂടിയ ഭദ്രകാളിയാണ്. സാമൂതിരി യുടെ പ്രധാന പരദേവത ശ്രീ വളയനാട്ടമ്മയാണ്. സാമൂതിരി രാജാവ് കോഴി ക്കോട ഭരിച്ചിരുന്നകാലത്ത് തന്റെ വിജയത്തിനും നാടിന്റെ നന്‍മയ്ക്കുംവേണ്ടി ശ്രീപോർക്കലി ഭഗവതിയെ (കൂത്തുപറമ്പിനും, തലശ്ശേരിക്കും ഇടയില്‍) ആവാ ഹിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം. ആഴ്ചവട്ടത്തെ തറക്കല്‍ ഭഗ വതിയാണ് ഇതിന്റെ മുലസ്ഥാനം എന്നും പറയുന്നു. രാജ്യത്തിന്റെ ഐശ്വര്യം കാംക്ഷിച്ച് ശാക്തേയപൂജാസമ്മ്രദായത്തിലുള്ള ഭദ്രകാളിയെ പ്രതിഷ്ഠിച്ച് പണി തീര്‍ത്ത ക്ഷേത്രമാണെന്ന് ക്ഷ്രേതവിജ്ഞാനകോശത്തില്‍ പറയുന്നു. വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ അധികാര മത്സരമുണ്ടായി രുന്നു. സൈന്യബലവും സാമ്പത്തികവും ധാരാളമുണ്ടായിട്ടും സാമൂതിരി പരാജയ പ്പെട്ടപ്പോള്‍ സാമുതിരി കാരണമന്വേഷിച്ചു. വള്ളുവക്കോനാതിരിയുടെ ഉപാസനാ മൂര്‍ത്തിയായ തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാബലംകൊണ്ട് മാത്ര 140 മാണ് എല്ലാം ഉണ്ടായിട്ടും വള്ളുവക്കോനാതിരിക്ക് സാമൂതിരിയെ പരാജയപ്പെടു ത്താന്‍ കഴിഞ്ഞത് എന്ന് മനസ്സിലാക്കി. ആയതിനാല്‍ തിരുമാംന്ധാംകുന്ന് ഭഗവതി യെത്തന്നെ തപസ്സുചെയ്ത് പ്രത്ൃക്ഷപ്പെടുത്തി സാമൂതിരി തന്റെ നാട്ടിലേക്ക് കൂട്ടി ക്കൊണ്ടുവന്നു. കുടെ പോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോടു പറഞ്ഞു. എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകുമെന്ന്. കുറെ ദുരം പിന്നിട്ടപ്പോള്‍ കാല്‍ച്ചിലമ്പിന്റെ ശബ്ദം കേള്‍ക്കാതായി രാജാവ് തിരിഞ്ഞു നോക്കുകയും ഉടന്‍തന്നെ ദേവി കൈയ്യില്‍ക്കിടന്ന തിരുവള ഉരി ഞാന്‍ ഈ വള എറിയുകയാണ് ഇനി എന്റെ സാന്നിദ്ധ്യം ഈ വള വീഴുന്ന സ്ഥാനത്തുണ്ടാകും എന്നുപറഞ്ഞ് അപ്രത്യക്ഷ മാകുന്നു. ആ വള ഒരാഴ്ചവട്ടക്കാലം അന്തരീക്ഷത്തില്‍ കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്നിടത്ത് പതിച്ചു. തിരുവള കറങ്ങിയ പ്രദേശത്തെ ആഴ്ചവട്ടമെന്നും തിരുവള വീണ സ്ഥലത്തിന് ‘തിരുവളയനാട് എന്ന പേരുമുണ്ടാ യി എന്നാണ് ഐതിഹ്യം. അന്നുതൊട്ട സാമൂതിരി സ്വരൂപത്തിന്റെ ഉപാസനദേവ തയാണ് ശ്രീ വളയനാട് ദേവി. ഈ തിരുവളയനാട് ആണ് തിരൈങ്ങാട്ട് എന്നു പറ യപ്പെടുന്നു (സുകുമാരന്‍ പുന്നശ്ശേരി, വാഴയില്‍ ചന്ദ്രന്‍, 2012: 7). 3.2.3 ശോഭപറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേേതം ചരിത്രപസിദ്ധമായ മലബാറിലെ പുരാതനമായ ദേവീക്ഷേത്രമാണ് മല പ്പുറം ജില്ലയില്‍ താനൂരില്‍ സ്ഥിതിചെയ്യുന്ന താനൂര്‍ ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ഇവിടെ കുടികൊള്ളുന്നത് ശാന്തസ്വരുപിണിയായ ഭദ്രകാളിയാ ണ്. കളാചാര്രപകാരം ദാരൂപീഡവാല്‍ക്കണ്ണാടി സങ്കല്പത്തില്‍ പരമ്പരാഗത പുജാരികളായി വലിയപുരക്കല്‍ ആവേന്‍ കുടുംബമാണ് പൂജാദികാര്യങ്ങള്‍ ചെയ്തുവരുന്നത്. ശോഭപറമ്പ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം സ്ഥിതിചെയ്യുന്നത് കാരാട് ഭാഗത്തുള്ള നെല്ലൂളില്‍ മച്ചിനുള്ളിലാണ്. പുരാതനകാലം മുതല്‍ക്കെ അവിടെ ബ്രാഹ്മണര്‍ അധിവസിച്ചിരുന്നു. അവര്‍ നാഗത്തേയും വേട്ടക്കാരനെയും പൂജിച്ച് വന്നിരുന്നു. ചില സാഹചര്യങ്ങളാല്‍ ബ്രാഹ്മണര്‍ പാലായനം ചെയ്തതി നുശേഷം നെല്ലൂളില്‍ നായര്‍ തറവാട്ടില്‍ താമസിച്ചിരുന്നു. അതില്‍ ഒരംഗം കൊടു ങ്ങല്ലൂരമ്മയുടെ ഉപാസകയായിരുന്നു. അവര്‍ പതിവായി കൊടുങ്ങല്ലൂര്‍ അമ്പല ത്തില്‍ ദര്‍ശനം നടത്തിയിരുന്നു. പ്രായാധികൃത്താല്‍ അവര്‍ക്ക് അവിടെ ക്ഷ്രേതദര്‍ശനം നടത്താന്‍ പറ്റാത്ത അവസ്ഥ വന്നുചേര്‍ന്നപ്പോള്‍ അവര്‍ മനസ്സു 141 രുകി കൊടുങ്ങല്ലൂരമ്മയെ പ്രാര്‍ത്ഥിച്ചു. തിരിച്ചുവരുന്ന വഴിക്കു അവരറിയാതെ ദേവീചൈതന്യം കാല്‍കുടപ്പുറത്ത് പ്രവേശിച്ചു. ദേവി അവരോടൊപ്പം വരികയും അവര്‍ വരുന്ന വഴിക്കു കക്കാട്ടുകുന്നത്ത് വിശ്രമിക്കുകയും കുതിര്‍ക്കുളങ്ങരെ എത്തി അവിടെ നീരാടി നെല്ലുളില്‍ തിരിച്ചെത്തുകയും ചെയ്തു. അവര്‍ കാല്‍ക്കുട വീട്ടിനുമ്മറത്ത് വെക്കുകയും വീണ്ടും ആവശ്യം വന്നപ്പോള്‍ എടുക്കുവാന്‍ പറ്റാത്ത ഒരവസ്ഥ വന്നുചേരുകയും ചെയ്തു. ഉടനെ ദൈവജ്ഞനെ വിളിച്ച ഗ്രശ്നംവെച്ച് നോക്കിയപ്പോഴാണ് ദേവിയുടെ ആഗമനം മനസ്സിലാകുന്നത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ദേവിയെ മച്ചില്‍ കുടി യിരുത്തി. അതിനുമുമ്പുതന്നെ അവിടെ ്രാഹ്മണന്‍ ഉപാസിച്ചു പോന്നിരുന്ന വേട്ട ക്കാരന്‍ ഉണ്ടായിരുന്നു. ദേവിയുടെ ഹിത്രപകാരം ദേവിയെ മധ്യത്തില്‍ ഇരുത്തു കയും വേട്ടക്കാരനെ ഇടതുവശത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ദേവി ഒരു വ്യവസ്ഥ വെച്ചു. അതായത് വേട്ടക്കാരന് ആദ്യം നിവേദ്യം കൊടുത്തതിനുശേഷം മതി ദേവിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതെന്നാണ് അത്. കാലക്രമേണ ഈ മുത്തശ്ശിയുടെ കാലശേഷം അവരുടെ അവസാനകണ്ണി ഈ ദേവിയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കൊല്ലേരി വീട്ടുകാരെ ഏല്‍പ്പിച്ചു. അവര്‍ ദേശാടനത്തിന് പോകുകയും ചെയ്തു എന്ന് പറയപ്പെടുന്നു. കാല്രകമേണ ദേവി തന്റെ വേട്ടക്കാരെ കാണുവാന്‍ സന്നദ്ധത പ്രകടിപ്പിക്കു കയും അന്നത്തെ നെല്ലുളില്‍ പരിചാരകരായ കല്ലനശ്ശേരി എന്ന വലിയ പുരക്കല്‍ കാരണവര്‍ക്ക് ദര്‍ശനം വഴി ശോഭപറമ്പ് സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ദേവി ഭക്തജനങ്ങളെയും നാടിനെയും അനുഗ്രഹിക്കുവാനും ഇവരുടെ സേവാതികളും ഉത്സവാദികളും ഇഷടപ്പെട്ടുകൊണ്ടും പുരാതന സ്ഥല മഹാത്മ ത്തോടുകുടിയ ഇന്നത്തെ ക്ഷേത്രസങ്കേതസ്ഥാനത്ത് പ്രസ്തുത ദേവീസാന്നിദ്ധ്യം ശോഭിക്കുകയും ചെയ്തു. ദേവീസാന്നിദ്ധ്യം ശോഭിച്ച ഈ സ്ഥലം ശോഭപറമ്പ് എന്ന പേരില്‍ പ്രസിദ്ധമായിത്തീരുകയുംചെയ്തു. വെട്ടത്തുരാജാവിന്റെ അധീനതയിലായിരുന്ന ഇവിടെ ഒരു കോട്ട പണിത് ഇത് നോക്കിനടത്തുന്നതിനുവേണ്ടി അന്നത്തെ പ്രമുഖരായിരുന്ന ഒലിക്കര, കൊല്ലേരി തറവാട്ടുകാരെ ചുമതലപ്പെടുത്തി. ദേവിയുടെ ഓരോ കാര്യങ്ങള്‍ ചെയ്യു വാനും പരമ്പരാഗതമായിട്ടുള്ള കുടുംബക്കാരെയും നിയോഗിച്ചു. ക്ഷേത്രത്തിലെ 142 ്രധാന ആഘോഷമായ കലങ്കരിച്ചടങ്ങ് ഉത്സവത്തിന്റെ ഒരാഴ്ച മുമ്പ് ക്ഷേത്ര ആവേനും കമ്മഞ്ചേരി തറവാട്ടംഗങ്ങളും കൂടി ആനേകുളങ്ങര, മഠത്തില്‍, മൂച്ചി ക്കല്‍, തുപ്പായിച്ചോട്ടില്‍, മുണ്ടേക്കാട്ട, കാരാട, കുട്ടന്തര എന്നീ വീട്ടുകാരും കല ങ്കരി അറിയിക്കല്‍ ചടങ്ങ് നടത്തുന്നു. കലങ്കരി ദിവസം ഉച്ചയ്ക്ക് ശ്രീകോവിലില്‍ ആവേന്റെ ഉച്ചപൂജ കഴിഞ്ഞാല്‍ ക്ഷേത്രത്തിന്റെ കൊട്ടിലില്‍ പനങ്ങാട്ടൂര്‍ ചോപ്പന്റെ പൂജയും അതിനുശേഷം ചോപ്പന്‍ പൂജിച്ച വെറ്റിലയുമായി വന്ന് ക്ഷേത്ര രരാളന്‍ തറവാട്ടിലെ അംഗത്തെ ഏല്‍പ്പിക്കുന്നു. അതിനുശേഷം രാളന്‍ ക്ഷേത്ര ദീപസ്തംഭം മൂന്ന് പ്രാവശ്യം ്രദക്ഷിണം ചെയ്ത് പ്രാര്‍ത്ഥിച്ച താംബൂലം ചോപ്പന് നല്‍കിയാല്‍ ചോപ്പന്‍ താംബുലവുമായി ക്ഷേത്രക്കൊട്ടിലില്‍ കയറി അടക്കകൊണ്ട് രാശിനോക്കി അതിനു ശേഷം ഗുരുസ്സി അറിയിക്കട്ടെ എന്ന് മൂന്ന് ര്പാവശ്യം വിളിച്ച് പറയുന്നു. ചെണ്ടമേളത്തോടുകുടി കതിനവെടി ശബ്ദമുഖരിതമായി ഉത്സവച്ചടങ്ങിന് ആരംഭാകുറിക്കുന്നു. വൈകീട്ട് മൂന്നുമണിയോടെ കാരാട് മുനമ്പത്ത് ദേശത്തുനിന്നുള്ള എഴുന്ന ള്ളത്തോടുകുടി ക്ഷേത്രത്തിലേയ്ക്കുള്ള കൊടിവരവുകള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് പതിനേഴോളം കൊടിവരവുകള്‍ വിവിധ ദേശങ്ങളില്‍നിന്ന് രാത്രി രണ്ടുമ ണിവരെ ക്ഷേത്രതിരുസന്നിധിയില്‍ എത്തും. മുന്ന് മണിക്ക് താലപ്പൊലിയോടെ ആവോന്റെ വെളിച്ചപ്പാട നടക്കും. പുത്തന്‍കലത്തില്‍ പുന്നെല്ലരികൊണ്ട് പായസം വെച്ച് ദേവിയുടെ ഉപദേവനായ ഭണ്ഡന്‍ നേദിക്കുന്ന ചടങ്ങാണ് കലങ്കരി. വര്‍ഷം തോറും കലങ്കരിക്കാന്‍ കുടുതല്‍ പേരാണ് ആവേന്റെ വീട്ടുവളപ്പില്‍ എത്തികൊ ണ്ടിരിക്കുന്നത്. ജാതി മതഭേദമെന്യേയാണ് ശോഭപറമ്പ് ശ്രീകുരുംബഭഗവതിക്ഷേ ത്രത്തിലെ ഉത്സവം കൊണ്ടാടുന്നത്. 3.2.4 പൂരപ്പറമ്പ് ശ്രീ end ഭഗവതിക്ഷേത്രം മലപ്പുറം ജില്ലയിലെ താനൂര്‍ പഞ്ചായത്തിലെ ഓലപ്പീടികയില്‍നിന്ന് പന്ത്രണ്ട് മീറ്റര്‍ അകലത്തില്‍ പുരപ്പറമ്പിലമ്മ സ്ഥിതി ചെയ്യുന്നു. മുകാം ബികയില്‍നിന്നും വന്ന ഭഗവതിയാണ് പൂരപ്പറമ്പിലമ്മ എന്ന് പുരാവൃത്തം. ഏഴ് കടലുകടന്ന് വന്നതുകൊണ്ട് തണ്ണീര്‍ഭഗവതി എന്ന പേരുവന്നു എന്നാണ് ഐതി ഹയം. അവിടുത്തെ തോറ്റങ്ങളില്‍ പടകഴിഞ്ഞ് ഇരുന്ന സ്ഥലമാണ് പുരപ്പറമ്പ് 143 എന്ന് വ്യക്തമാകുന്നു. മകരത്തിലെ രണ്ടാം ചൊവ്വാഴ്ച ഉത്സവം നിശ്ചയിച്ച് മൂന്നാം ചൊവ്വാഴ്ച ഉത്സവം (ഭഗവതിയാട്ടു) നടത്തുന്നു. പുഞ്ചത്താലപ്പൊലി ഇട വമാസത്തിലാണ് വരുന്നത്. ഇടവം പതിനഞ്ചിന് കളിയാട്ടക്കാവിലെ ഉത്സവ ത്തിന്റെ മുമ്പായി ഭഗവതിയാട്ട കഴിയണം. ഇവിടെ നാല്‍ തോറ്റങ്ങള്‍ ഉണ്ട്. തോറ്റം കഴിഞ്ഞേ വെളിച്ചപ്പാട ഇറങ്ങൂ. തോറ്റം ഏതാനും വരികള്‍. തോറ്റം 1. പൂരപ്പറമ്പുപടകഴിഞ്ഞേവം ഹരിപുരത്തപ്പാതാന്‍ ഈ മകമേ തോറ്റം 2. അന്നെങ്ങുന്നു വന്നു നല്ലച്ഛാ...യോ ഇവിടേക്ക് ചാല വഴി പോയിരുന്നു കണ്ടനൊന്നു വീശി ഹൃദയവും നല്ലച്ഛാ ഞാന്‍ വന്നേടവും പോയേടവും നീ അറിയേണ്ട ്രീമകളെ നിന്നെത്തൊടുവാനും മാലയിടുവാനും മനം പുനരുവാനും മാംഗല്യസു്രമണയ്ക്കുവാനും വന്നു ഞാനെന്റെ ശ്രീമകളെ ഹരിയതുപറയരുത് നല്ലച്ഛാ - യോ കോപവും പുനരാകിയോ കൊടുരവും പുനരാകിയോ എന്നെ ഉണ്ടാക്കിയോ നോമിങ്ങനെ നിന്നെത്തൊഴുന്നതും മാലയിടുന്നതും മനം പുണരുന്നതും മംഗല്യസുത്രമണയ്ക്കുന്നതും 144 പട്ടാാഗ പരമാര്‍ത്ഥമാണെങ്കിലോ അടിയതു നുറായിരം തൃക്കണ്ണുരുട്ടി വിളിച്ചു തൃക്കണ്ണാപുരം തീയൊരുപ്പിച്ചു തിരുമേനിച്ചോപ്പില് നല്ലച്ഛന്റെ മുക്കണ്‍ മൂര്‍ത്തിക്ക് മൂന്ന് തൃക്കരു തരണമെന്ന് തൃക്കണ്‍ (്പാര്‍ത്ഥിച്ചു കണ്ടു ദൈവം. അമ്പലത്തിന്റെ മുഖം ആദ്യം കിഴക്കോട്ടായിരുന്നു. പടിഞ്ഞാട്ടു തിരി ഞ്ഞാണ് ഇപ്പോള്‍ ഇരിക്കുന്നത്. ക്ഷേത്രം തിരിഞ്ഞെന്നാണ് വിശ്വാസം. അതിനു കാരണമായി ആളുകളുടെ ഇടയില്‍ ഒരു കഥയുണ്ട്. ഒരു ഹിന്ദുവും മുസ്ലീമും നട ന്നുപോകുമ്പോള്‍ ക്ഷേേതത്തിന്റെ മുന്‍വശത്തെത്തിയപ്പോള്‍ ഹിന്ദു അമ്പലത്തെ വണങ്ങി. ഇതു കണ്ട മുസ്ലീം വ്യക്തി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് അതിന്റെ ആവശ്യം എന്താണ് എന്നു ചോദിക്കുന്നു. നല്ലശക്തിയുള്ള ദേവിയാണ് എന്നാണ് അദ്ദേഹം മറുപടി പറയുന്നത്. അത്ര ശക്തിയുണ്ടെങ്കില്‍ നമ്മള്‍ പോയിവരുമ്പോള്‍ അമ്പലത്തിന്റെ മുഖം തിരിയട്ടെ എന്നുപറയുന്നു. തിരിച്ചുവരുമ്പോള്‍ അങ്ങനെ സംഭവിച്ചു എന്നാണ് ഐതിഹ്യം. ആ മുസ്ലീം വസൂരി ബാധിച്ച് മരിക്കുകയാണ് ചെയ്തതെന്ന് വിശ്വാസം (അനു. 40). പേടിയാട്ടമ്മയുടെ സഹോദരിമാരാണ് ശോഭപറമ്പിലമ്മ, വളയനാട്ടമ്മ, പൂര പ്പറമ്പിലമ്മ, കളിയാട്ടക്കാവിലമ്മ എന്ന വിശ്വാസമാണ് കടലുണ്ടി നിവാസികളില്‍ ഉള്ളത്. കളിയാട്ടക്കാവിലമ്മ പേടിയാട്ടമ്മയുടെ സഹോദരിയാണെന്ന് ആ നാട്ടു കാരും വിശ്വസിക്കുന്നു. എന്നാല്‍ വളയനാട്ടമ്മ, പുരപറമ്പിലമ്മ, ശോഭപറമ്പിലമ്മ, എന്നീ മൂന്ന് ഭഗവതിക്കാവുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ ജനവിഭാഗങ്ങ ളില്‍ അങ്ങനെ ഒരു വിശ്വാസം നിലനില്‍ക്കുന്നില്ല. എങ്കിലും കടലുണ്ടി ദേശചരി ശ്രവുമായി ബന്ധപ്പെട്ട ഈ വിശ്വാസത്തിന് പ്രസക്തിയുണ്ട്. 3.3 പേടിയാട്ടമ്മയുടെ മറ്റുഭാഗങ്ങള്‍ വരയ്ക്കലമ്മ, തൃക്കണ്ടിയൂര്‍, ഭണ്ഠാരക്കാവ് തുടങ്ങിയവ പേടിയാട്ടമ്മയുടെ കടലില്‍ നിന്ന് ലഭിച്ച തലയൊഴികെയുള്ള മറ്റ ശരീരഭാഗങ്ങളാണെന്ന് പറയപ്പെടു ന്നു (അനു. 1.102). 145 3.3.1 വരയ്ക്കലമ്മ പേടിയാട്ടമ്മയുടെ തലഭാഗം ലഭിച്ചത് കടലുണ്ടിയില്‍ നിന്നാണെങ്കില്‍ കൈയും, കാലും ലഭിച്ചത് വരയ്ക്കല്‍ നിന്നാണെന്ന് പഴമൊഴി. ഇവിടെ തുലാമാ സത്തിലെ കറുത്തവാവിനാണ് ഉത്സവം നടക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചെറിയ കുന്നിന്‍മുകളിലാണ് വരയ്ക്കല്‍ ദുര്‍ഗ്ഗാക്ഷേര്രം സ്ഥിതിചെയ്യുന്നത്. നൂറ്റിയെട്ട ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഇത് എന്നാണ് ഐതിഹ്യം. ദുര്‍ഗ്ഗയാണ് പ്രധാന മൂര്‍ത്തി. ഇവിടെ രാജരാജേശ്വരീ (ത്രിപുരസുന്ദരി) സങ്കല്പമാണുള്ളത്. ദര്‍ശനം കിഴക്കോട്ടാണ്. മുന്ന് പുജയുമു ണ്ട്. അയ്യപ്പന്‍, ഗണപതി, ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ഉപദേവതമാര്‍. വര യ്ക്കല്‍ വാവുബലി പ്രസിദ്ധമാണ്. ചുവന്നപട്ട ഈ ക്ഷേത്രത്തില്‍ പാടില്ലെന്ന് ചട്ട മുണ്ട്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായി ഒരു ഗുഹയുണ്ട്. സാമൂതിരിയുടെ ക്ഷേത്രമായിരുന്നു വരയ്ക്കല്‍ ക്ഷ്രേതം. കാര്‍ഷികകലാപത്തിനു ശേഷം പ്രധാന ്രായശ്ചിത്തകേന്ദ്രമായിരുന്നു ഇത്. 1922 ആഗസ്റ്റ് 20-ന് വൈദികന്‍മാരും വാദ്ധ്യാന്മാരും ബ്രാഹ്മണരും സാമൂതിരി കോവിലകത്ത് ചേര്‍ന്ന് ഹിന്ദുക്കള്‍ ജാതി യില്‍ കൂടാന്‍ ഓരോ ദോഷങ്ങള്‍ക്കും പ്രമാണങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്ത് പ്രായശ്ചിത്തം നിശ്ചയിച്ചു (സി.എസ്. വിജയന്‍, 2016: 15). ഈ വൈദികസഭയുടെ തീരുമാനം കലക്ടര്‍ ആര്‍.എച്ച് ഇല്ലീസും സാമൂതിരിയും ചേര്‍ന്ന് അച്ചടിച്ചു പര സൃപ്പെടുത്തിയിരുന്നു. ക്ഷേത്രത്തില്‍വെച്ച പഞ്ചകവും യഥാശക്തി വഴിപാട് 3000 നാമജപം, 12000 നാമരൂപം എന്നിവയായിരുന്നു പ്രായശ്ചിത്തങ്ങളില്‍ പ്രധാന ഇനം. “വര വര വരയ്ക്കലമ്മക്ക് ഭാഗ്യമുണ്ടെങ്കില്‍ എട്ടു വര് എന്ന ചൊല്ലും ഇവി ടങ്ങളില്‍ നിലനില്‍ക്കുന്നു. വരയ്ക്കല്‍ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ കടലുൂണ്ടിയിലെ പേടിയാട്ടമ്മയുടെ കൈയ്യും കാലും ലഭിക്കുകയും ദേവീപ്രതിഷ്ഠ നടത്തിയെന്നുമാണ് കടലുണ്ടി യിലെ ദേശവാസികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ വരയ്ക്കല്‍ നിവാസികളില്‍ ഇങ്ങനെ ഒരു വിശ്വാസം നിലനില്‍ക്കുന്നില്ല.. വരയ്ക്കലമ്മയുടെ പൂര്‍ണ്ണ രുപത്തിലുള്ള കൊത്തിയെടുത്ത വിഗ്രഹമാണ് ഇതെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. 146 3.3.2 തൃക്കണ്ടിയൂര്‍ ക്ഷേേേതം മലപ്പുറം ജില്ലയിലെ തിരൂരിലാണ് തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം സ്ഥിതിചെ യ്യുന്നത്. തൃക്കണ്ടിയൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യപ്രാധാന്യമുള്ള മറ്റു ചില ദേവസ്ഥാനങ്ങള്‍ കൂടി ഇവിടെയുണ്ട്. തൃക്കണ്ടിയൂരപ്പന്റെ ആസ്ഥാനത്തു നിന്നും അല്പം അകലെയുള്ള അമ്പലക്കുളങ്ങര ഭദ്രകാളിക്ഷേത്രമാണ് അതിലൊ ന്ന്. മുമ്പ് കാളികാവ് ആയിരുന്ന ഈ സ്ഥലത്ത് പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെടു താണ് ഇതിന്റെ ശ്രീകോവില്‍. തൃക്കണ്ടിയൂര്‍ ശിവന്റെ പുത്രിയാണ് അമ്പലക്കുള ങ്ങര ഭദ്രകാളി. ദേവി ഇവിടെ സാന്നിദ്ധ്യമാകാന്‍ കാരണമായ ഒരു കഥയുണ്ട്. പണ്ടൊരിക്കല്‍ ഇരിങ്ങാവൂരിലെ പ്രഭുകുടുംബത്തില്‍പ്പെട്ട ഒരു നമ്പുതിരി യുടെ ഭാര്യ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അവരുടെ ഓലക്കുടയില്‍ ഏഴ് ഭഗവതിമാര്‍ കുടിയേറി. ആ സ്ത്രീ മറ്റു ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ കുട യില്‍ കുടിയേറിയ ഭഗവതിമാര്‍ ഓരോ ക്ഷേത്രങ്ങളിലായി ഇറങ്ങി. അതില്‍ ആറാ മത്തെ ഭഗവതി ഇറങ്ങിയ ഇടമാണ് അമ്പലക്കുളങ്ങര. ഏഴാമത്തെ ഭഗവതിയാവട്ടെ ഇരിങ്ങാവൂരിലും ഇറങ്ങി. അതുകൊണ്ടുതന്നെ അമ്പലക്കുളങ്ങു ഭഗവതിയുടെ മുത്ത ജേഷ്ഠത്തിയായി കരുതുന്ന ഇരിങ്ങാവൂര്‍ ഭഗവതിയെ ഉത്സവനാളില്‍ ഇവിടെ കൂട്ടിക്കൊണ്ടുവരുന്നു. ഉത്സവാന്ത്യത്തിലെ ഒന്‍പതാംനാള്‍ കോമരം കെട്ടിയ ഇരങ്ങാവൂര്‍ ചോപ്പന്മാരുടെ അകമ്പടിയോടെ ഇരിങ്ങാവൂര്‍ അമ്മയെ തിരി ച്ചെഴുന്നള്ളിക്കുന്നു (അനു. 61). 3.3.2.1 ഭണ്ഡാരക്കാവ് തൃക്കണ്ടിയൂര്‍ തേവരുടെ ധര്‍മ്മപത്നിയായ ശ്രീപാര്‍വതിയുടെ ചൈതന്യം കുടികൊളളുന്ന ഭണ്ഡാരക്കാവ് അമ്പലക്കുളങ്ങര ക്ഷേത്രത്തിന് അല്പം അകലെ യായുണ്ട്. വനദുര്‍ഗ്ഗാസങ്കല്പത്തിലുള്ള ദേവതയാണിത്. ഉത്സവനാളില്‍ ത്ൃക്കണ്ടി യൂര്‍ തേവര്‍ അമ്പലക്കുളങ്ങരയിലേയ്ക്കും ഭണ്ഡാരക്കാവിലേയ്ക്കും എഴുന്നള്ളു ന്നു. മേളവാദ്യവ്യന്തത്തോടെ അമ്പലക്കുളങ്ങരയിലേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന്‍ അവിടെ പുത്രിയെ ദര്‍ശിച്ച ശേഷം ആഘോഷങ്ങളില്ലാതെ ഒറ്റച്ചെണ്ടയുടെ അക മ്പടിയോടെ ഭണ്ഡാരക്കാവിലേയ്ക്ക് പോകുന്നു. ഭണ്ഡാരക്കാവില്‍ ദേവി അശുദ്ധി യിലിരിക്കുന്നതിനാലാണത്രെ ആഘോഷങ്ങളില്ലാതെ ഭഗവാന്‍ എഴുന്നള്ളുന്നത്. 147 ഉത്സവദിനങ്ങളിലെ ്രധാന ആചാരങ്ങളിലൊന്നായ എഴുന്നള്ളത്തിനൊടു വില്‍ ഭണ്ഡാരക്കാവിലെ കല്ലിന്‍മേല്‍ ദേവന്റെ തിടമ്പുവെച്ച് പൂജകള്‍ ചെയ്യുന്നു. അന്ന് അവിടെ അടുപ്പുകൂട്ടി ദേവന് നിവേദ്യം ഉണ്ട്. ഈ കല്ല് കാണുന്ന സ്ഥലത്ത് പണ്ട് കിണര്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. തന്റെ സ്വര്‍ണ്ണനിര്‍മ്മിതമായ പാത്രങ്ങള്‍ പൂജിച്ചശേഷം കിണറ്റില്‍ നിക്ഷേപിച്ചിട്ടാണ് ഉത്സവപൂജ കഴിഞ്ഞ ദേവന്റെ മടക്കം. ഒരിക്കല്‍ പൂജ കഴിഞ്ഞ ആരോ പാത്രം ഇതില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോയി. അന്ന് കല്ല് വീണ് കിണര്‍ അടഞ്ഞുവെന്നാണ് ഐതി ഹയം. കടലുണ്ടി ദേശനിവാസികളുടെ വിശ്വാസമനുസരിച്ച് പേടിയാട്ടമ്മയുടെ ഉടല്‍ഭാഗം ഭണ്ഡാരക്കാവില്‍ ലഭിച്ചെന്നും പ്രതിഷ്ഠിച്ചു എന്നുമാണുള്ളത്. എന്നാല്‍ ഭണ്ഡാരക്കാവ് നിവാസികളില്‍ ഇങ്ങനെ ഒരു വിശ്വാസം നിലനില്‍ക്കു ന്നില്ല. 3,4 ഉത്സവം-തറവാടുകളും അവകാശങ്ങളും പേടിയാട്ട ഉത്സവത്തിന്റെ ഭാഗമായി വിവിധ തറവാടുകള്‍ക്ക് വൃത്യസ്ത അവകാശങ്ങളും നിശ്ചവയിച്ചിരിക്കുന്നു. 3.4.1 പനയമഠം നായര്‍തറവാട് പേടിയാട്ട ഉത്സവത്തോടനുബന്ധിച്ച് ശുചീകരണച്ചടങ്ങുകള്‍ക്കും ഭഗ വതിക്കാവിന്റെ അകത്തളങ്ങളിലുള്ള പുജാദികര്‍മ്മങ്ങള്‍ക്കും ആവശ്യമായുള്ള സഹായങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാന്‍ അവകാശം പനയമഠം തറവാട്ടുകാര്‍ക്കാ ണ്. കൊടി തുക്കുന്നതിനും അതുപോലെത്തന്നെ കോമരത്തിന്റെ ചുമതലകളും ഇവര്‍ക്കാണ്. ആദ്യകാലങ്ങളില്‍ തിയ്യവിഭാഗമായിരുന്നു കോമരം തുളളിയിരുന്നത്. നിലവില്‍ വാളെടുക്കുന്നത് പനയമഠം കാരണവരാണ്. മഞ്ഞപ്പന്തത്തിനുവേണ്ട മഞ്ഞള്‍പ്പൊടി ഒരുക്കുന്നതും വാഴക്കുല നല്‍കുന്നതും ഇവരാണ്. 3.4.2 അമ്പാളി തിയ്യ തറവാട് ഉത്സവദിവസങ്ങളിലെ നിയമവ്യവസ്ഥകള്‍ പാലിച്ചുപോരുവാനുള്ള ഉത്തര വാദിത്തം അമ്പാളിത്തറവാട്ടുകാര്‍ക്കാണ്. ഭഗവതിയെ എഴുന്നള്ളത്തിനു കൊണ്ടു 148 പോകുമ്പോഴുള്ള സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തേണ്ടതും പോലീ സിനെ ചുമതലപ്പെടുത്തേണ്ടതും അവരുടെ ചിലവും അമ്പാളിക്കാര്‍ നിര്‍വഹിക്ക ണം. അതുപോലെത്തന്നെ കാവിലേക്കുള്ള വെളളരി നിവേദ്യത്തിനുള്ള നെല്ലും ആയിരത്തൊന്ന് ചുട്ടും അമ്പാളിക്കാര്‍ നല്‍കണമെന്നുണ്ട്. 3.4.3 കുടില്‍ൽപുരയ്ക്കല്‍ പെരുവണ്ണാന്‍ തറവാട് കുടില്‍ പുരയ്ക്കല്‍ തറവാട്ടുകാര്‍ക്കാണ് ഭഗവതിയെ എടുക്കുവാനും വാക്ക ടവില്‍ നീരാടിക്കുവാനും ആഭരണങ്ങള്‍ ചാര്‍ത്താനും ചമയങ്ങള്‍ പൂശാനും ഒക്കെ യുള്ള അവകാശം. ജാതവന്‍ കുടിയിരിക്കുന്നതും ജാതവനന്‍ പുജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതും ഭഗവതിയെ എഴുന്നള്ളിക്കുന്നതും ഇവരാണ്. 3.4.4 കുന്നത്ത് നമ്പ്യാര്‍ തറവാട് പേടിയാട്ട ഭഗവതിയെ സ്വീകരിച്ചവരാണ് കുന്നത്തുതറവാട്ടുകാര്‍. ഉത്സവ നടത്തിപ്പിന്റെ പ്രധാനികളും ഭഗവതിക്ക് ചാര്‍ത്തുവാനുള്ള ആഭരണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിക്കുന്നതും ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവിധ തൊഴി ലുകളും ചെയ്യുന്നവരുടെ വേതനം നല്‍കുന്നതും ഇവരാണ്. 3,4.5 മനേഴി മുസത് തറവാട് പേടിയാട്ട ഭഗവതിക്കാവിന്റെ ര്രധാന അവകാശികള്‍ മനേഴി ഇല്ലക്കാരാണ്. ഭഗവതിയുടെ ആഭരണസൂക്ഷിപ്പുകാരും ഉത്സവനിവേദ്യത്തിനുള്ള നെല്ല് നല്‍കു ന്നതും ഉത്സവനടത്തിപ്പിന് സമ്മതംനല്‍കുന്നതും ഇവരാണ്. 3.4.6 മാരാത്തയില്‍ നായര്‍ തറവാട് മാരാത്തയില്‍ തറവാട്ടുകാരാണ് ക്ഷേത്രത്തിന്റെ അകത്തളത്തില്‍ വെച്ചു കൊടുക്കുന്ന നിവേദ്യത്തിനു വേണ്ട വസ്തുക്കള്‍ നല്‍കുന്നത്. 3.4.7 പുളിയ്ക്കല്‍ തിയു തറവാട് ഉത്സവത്തോടനുബന്ധിച്ചു കൊടിയേറ്റം നടത്തുവാനുള്ള കയര്‍ കൊണ്ടുവ രുന്നതും സനകര്യങ്ങള്‍ ഒരുക്കുന്നതും പേടിയാട്ടകാവിലേക്ക് മഞ്ഞപ്പന്തം നല്കു 149 ന്നതും പുളിക്കല്‍ തറവാട്ടുകാരാണ്. ജാതവന്‍ പുളിയ്ക്കല്‍ കാവില്‍ പൂജ നടത്തു ന്നതും ഇവരാണ്. 3.4.8 മേലേരി തിയു തറവാട് വെളിച്ചപ്പാടിന് അഗ്നികുണ്ഡത്തിനുവേണ്ട പ്ലാവിന്റെ വിറക, കൊതുമ്പ് തുട ങ്ങിയവ നല്‍കുന്നു. 3.4.9 പുതുകുളങ്ങര തിയ്യ തറവാട് പേടിയാട്ട കൊടി തുക്കുന്നതും പുതുകുളങ്ങര തറവാട്ടില്‍ ജാതവന്‍ പൂജ നടത്തുന്നുതും ഇവരാണ്. 3.4.10 വാക്കയില്‍ കുറുത്തമ്മാട്ടില്‍ നായര്‍ തറവാട് വെളളരി നിവേദ്യത്തിനുള്ള അരി ഒരുക്കുന്നു. 3.4.11 കൊല്ലേരി തിയ്യ തറവാട് ജാതവന്‍ കോട്ടയിലേക്ക് “പാവാടപ്പായ”* കൊണ്ടുവരുന്നു. 3,4.12 താഴത്തുവീട്ടില്‍ ആശാരി തറവാട് കുന്നിപ്പശ കൊണ്ടുവരുന്നു. 3.4.13 ഓണത്തറ തിയ്യ തറവാട് ഓണത്തറ തറവാട്ടുകാരാണ് പേടിയാട്ടുകാവില്‍ കൊടി കെട്ടി തൂക്കുന്നത്. 3.4.14 തൈക്കൂട്ടത്തിൽ തിയ്യ തറവാട് ഭഗവതിയുടെ എഴുന്നള്ളത്തു സമയത്ത് ഭണ്ഡാരം എഴുന്നള്ളിക്കുന്നതും കൊടിതുക്കാന്‍ ചുടികയര്‍ കൊണ്ടുവരുന്നതും കാവിലെ പൂജയ്ക്ക് താംബൂലം കൊണ്ടുവരുന്നതും തൈക്കൂട്ടത്തിൽ തറവാട്ടുകാരാണ്. ആയിരത്തൊന്ന് ഓലയും മടലും ഇവര്‍ നല്‍കണമെന്നുണ്ട്. പത്തെണ്ണം അവര്‍ വച്ചാട്ടുകാരെ ഏല്‍പ്പിക്കുന്നു. 'മൂത്തപെരുവണ്ണാന്‍ ജാതവന്‍ പുറപ്പാടുമുതല്‍ ഉപയോഗിക്കുന്ന പായയാണ് ഇത്. ഒരാള്‍ക്കുമാത്രമേ ഈ പായയില്‍ ഇരിക്കുവാന്‍ സാധിക്കുകയുളടൂ. 150 3.4.15 പാറ്റയില്‍ തിയ്യ തറവാട് മഞ്ഞപ്പന്തം, പ്ലാവിന്റെ വിറക, അരിപ്പാക്കൊടി തുടങ്ങിയവ നല്‍കുന്നത് ഇവരാണ്. 3.4.16 പളളിയാട്ടില്‍ നായര്‍ തറവാട് ദേവിയുടെ തിരുടാട (വസ്ത്രം) അലക്കി ഞൊറിഞ്ഞ് തേച്ച് കൊണ്ടുവരു ന്നു. 3.4.17 കിഴക്കെപുരയ്ക്കല്‍ ആശാരി തറവാട് ചായില്യം (മനയോല) ഒരുക്കുന്നു. 3.4.18 കക്കാട്ട പെരുവണ്ണാന്‍ തറവാട് ഭഗവതിക്ക് പായയും ചൂട്ടും നല്‍കുന്നു. 3.4.19 പിന്‍പുൂറത്ത് തട്ടാന്‍ തറവാട് ഭഗവതിക്കും ജാതവനും ആഭരണങ്ങള്‍ നിര്‍മ്മിച്ചിരുന്നതും ചായില്യം കൊണ്ടുവരുന്നതും ഇവരായിരുന്നു. 3.4.20 ദേവസ്വംപറമ്പ് നായര്‍ തറവാട് പേടിയാട്ട കൊടിതുക്കാനുള്ള കയര്‍ കൊണ്ടുവരുന്നതും കൊടി തുക്കുവാ നുള്ള പ്രധാന അവകാശികളും ഈ തറവാട്ടുകാരാണ്. 3.4.21 കുണ്ടില്‍ തിയ്യ തറവാട് പേടിയാട്ടേക്ക് ഇളനീര്‍, തേങ്ങ ഇവയൊക്കെ നല്‍കുന്നത് കുണ്ടില്‍ തറവാ ട്ടുകാരാണ്. 3.4.22 ഇല്ലിക്കല്‍ പടിക്കല്‍ പെരുവണ്ണാന്‍ തറവാട് ജാതവനെ എഴുന്നള്ളിക്കുവാന്‍ അവകാശപ്പെട്ടവര്‍ ഇവരാണ്. 151 3.4.23 മനമുറ്റത്ത് പടിഞ്ഞാറെ പുരയ്ക്കല്‍ പെരുവണ്ണാന്‍ തറവാട് ജാതവന്റെ കുതിരക്കുട, പൂമാല, കുരുത്തോല തുടങ്ങിയവകൊണ്ട് അലങ്ക രിക്കുന്നതും ജാതവനെ ഒരുക്കുന്നതും ഉത്സവത്തിന്റെ വാദ്യമേളക്കാരും മനമുറ്റത്ത് പടിഞ്ഞാറെപുരയ്ക്കല്‍ പെരുവണ്ണാന്‍ (തേഞ്ഞിപ്പലന്‍) തറവാട്ടുകാരാണ്. 3.4.24 വടക്കെനെല്ലേരി പെരുവണ്ണാന്‍ തറവാട് ഇല്ലിക്കല്‍ പടിക്കല്‍ പെരുവണ്ണാന്‍മാരോടൊപ്പം ജാതവനെ എഴുന്നള്ളിക്കു മ്പോള്‍ സഹായികളായി ഉള്ളത് വടക്കേനെല്ലേരി (എരമംഗലം) പെരുവണ്ണാന്‍ തറവാട്ടുകാരാണ്. 3.4.25 എണ്ണേക്കാട്ട തിയ്യ തറവാട് മഞ്ഞപ്പന്തത്തിനുവേണ്ട വെളിച്ചെണ്ണ കൊണ്ടുവരുന്നത് എണ്ണേക്കാട്ടുകാരാ ണ്. അവരുടെ ജോലി എണ്ണ ആട്ടലായിരുന്നു. 3.4.26 കോലോട് നായര്‍ തറവാട് ഉത്സവദിവസം പേടിയാട്ട കത്തിക്കുന്ന നിലവിളക്ക്, പറ എന്നിവ നല്‍കു ന്നത് ഇവരാണ്. 3.5 അനുഷ്ഠാനങ്ങള്‍ ഉത്സവാരംഭത്തിലെ ശുചീകരണപ്രവ്ൃത്തിമുതല്‍ ഉൽല്‍സവാന്ത്ത്തിലെ പുണ്യാഹംവരെയുള്ള എല്ലാ ചടങ്ങുകളും അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമാണ് വിശിഷ്യാ എല്ലാ ജാത്യാവകാശങ്ങളും ഇതില്‍ ഉള്‍കൊളളുന്നുണ്ട്. 3.5.1 ഉത്സവപൂര്‍വ അനുഷ്ഠാനങ്ങള്‍ പേടിയാട്ു ഉത്സവത്തിന് മുമ്പുള്ള അനുഷ്ഠാനങ്ങള്‍ നിരവധിയാണ്. 3.5.1.1 പേടിയാട്ട്കാവില്‍ ഉത്സവത്തിന് ഒരു മാസം മുമ്പ് പേടിയാട്ട ഭഗവതിയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുക എന്ന ശുഭലക്ഷ്യത്തോ ടുകുടിയുള്ള തന്ത്രിപൂജ ഉത്സവത്തിന് ഒരു മാസംമുമ്പ് കന്നിമാസത്തില്‍ തുട 152 ങ്ങുന്നു. ഇതില്‍ ഉണക്കലരി (വെള്ളരി), ശര്‍ക്കര, തേങ്ങ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള വെച്ചുനേദ്യം തന്ത്രിപൂജയുടെ ഭാഗമാണ്. ഇപ്പോഴത്തെ തന്ത്രി മേല്‍പള്ളി ഉണ്ണികൃഷ്ണന്‍ അടയിരിപ്പാടാണ്. നരിക്കുനിയിലെ വൈദ്യന്‍മാരാണ് ഇവര്‍. ഉത്സവത്തിനുമുമ്പ് തന്ത്രിപൂജ ഒരു ദിവസം കുന്നത്തുതറവാട്ടിലും ഒരു ദിവസം പേടിയാട്ടുകാവിലും ഒരു ദിവസം പനയമഠംതറവാട്ടിലും നടത്തുന്നു. വെളുത്ത വാവിനാണ് പല ദിക്കുകളിലേക്കും ഉത്സവം അറിയിച്ചുകൊണ്ട് പനയ മഠം, അഴീക്കല്‍ കാരണവത്തി ഓലക്കുടയും ചൂടി മാരാത്തയില്‍, കോട്ട തുടങ്ങി സ്ഥലങ്ങളിലേക്ക് ഉത്സവത്തിനുമുമ്പ് വെളുത്ത വാവിന് യാത്ര തിരിക്കുന്നത്. അവിടങ്ങളില്‍നിന്നെല്ലാം നിവേദ്യത്തിനായുള്ള നെല്ല് സ്വീകരിക്കുകയും ചെയ്യു ന്നു. ഈ ചടങ്ങ് രാജകുടുംബവുമായുള്ള ബന്ധത്തിന്റെ സൂചനയാണ്. ഈ വെളു ത്തവാവ് ദിനത്തില്‍ തന്നെയാണ് പനയമഠം തറവാട്ടുകാര്‍ ക്ഷേത്രാങ്കണം വൃത്തി യാക്കല്‍ ചടങ്ങ് ആരംഭിക്കുന്നതും. ഉത്സവത്തിന്റെ ഏഴ് നാള്‍ മുമ്പ് വരെ ക്ഷേത്ര ത്തിന്റെ പരിസര്രപദേശങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലും കാട്ടുചെടികളും വെട്ടിമാറ്റുകയും ആല്‍ത്തറക്കുചുറ്റും മണ്ണ് കുട്ടുകയും അമ്പലച്ചുമരുകള്‍ വെള്ളപൂ ശുകയും ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. 3.5.12 ജാതവന്‍കോട്ടയില്‍ ഉത്സവത്തിന് പതിനാല് ദിവസം മുമ്പ് പേടിയാട്ടുകാവ് ഉത്സവത്തോടനുബന്ധിച്ച് വൃത്യസ്ത ചടങ്ങുകളോടെ യുള്ള ഒരുക്കങ്ങളാണ് ജാതവന്‍കോട്ടയില്‍ നടക്കുന്നത്. 3,5.1,2.1 ര്വതാനുഷ്ഠാനം ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂത്ത പെരുവണ്ണാന്‍ പതി നാല്‍ ദിവസത്തെ വ്രതവും ഇളയപെരുവണ്ാന്‍ ഒന്‍പത് ദിവസത്തെയും മുന്നാംസ്ഥാനക്കാരനും നാലാംസ്ഥാനക്കാരനും യഥാക്രമം ഏഴ് ദിവസത്തെ ്രതവും പൂപ്പട അലക്കുന്ന മുത്തകാരണവത്തിക്ക് പതിനാലുദിവസത്തെ ്രതവുമാണ് പറഞ്ഞിട്ടുള്ളത്. ഇവര്‍ തുലാമാസത്തിലെ കറുത്തവാവുനാളില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി ഇറച്ചിയും കള്ളും ചേര്‍ത്ത് കാരണവന്‍മാര്‍ക്ക് ഭക്ഷണം വിളമ്പുന്നു. അതിനുശേഷം ഉച്ചകഴിഞ്ഞ് കഞ്ഞികുടിച്ചു കുടില്‍പ്പുര യ്ക്കലെ മൂത്തപെരുവണ്ണാനും കാരണവത്തിയും ജാതവന്‍കോട്ടയിലെ തറവാട്ടി ലെത്തി (വതാനുഷ്ഠാനം ആരംഭിക്കുന്നു. മണ്ഡലര്രതം അനുഷധിക്കുന്നതു 153 പോലെ കുളിച്ച് ശുദ്ധംചെയ്ത് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നു. അതേ സന്ദര്‍ഭത്തില്‍ത്തന്നെ ജാതവന്‍കോട്ടയും പരിസരവും വൃത്തിയാക്കല്‍ ചടങ്ങും നടക്കുന്നു. തറവാട്ടുവീട്ടിലെ മുതിര്‍ന്ന സ്ത്രീ കാരണവര്‍ക്കുവേണ്ട ഭക്ഷണം തയ്യാറാക്കുന്നു. കാരണവര്‍ രാവിലെ കുളിച്ച് കോട്ടയില്‍ വിളക്കുവെച്ച് തറവാട്ടില്‍ വന്ന് ഭക്ഷണം കഴിക്കുന്നു. അന്നുമുതല്‍ ജാതവന്‍കോട്ടയില്‍നിന്ന് പുറത്തുപോ കാന്‍ അനുവാദമില്ല. പേടിയാട്ട അഞ്ചാം പുണ്യാഹത്തിന് പോകുവാനുള്ള അനു വാദം മാത്രമാണ് ഉളളത്. 3.5.13 പേടിയാട്ടുകാവില്‍ ഉത്സവത്തിന് ഏഴ് ദിവസം മുമ്പ് ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത് ഉത്സവ ത്തിന് ഏഴുദിവസം മുമ്പാണ്. 3.5.1.3.1] കൊടിയേറ്റം ഉത്സവത്തിന് ഏഴ് ദിവസം മുമ്പ് പേടിയാട്ടകാവില്‍ കൊടിയേറ്റം നടത്തു ന്നു. കൊടിയേറ്റം നടത്താന്‍ അവകാശപ്പെട്ടവര്‍ ദേവസ്ധവ്വംപറമ്പിലെ നായര്‍ തറ വാട്ടുകാരാണ്. രാവിലെ ഏഴുമണിയോടെ പുളിക്കല്‍ തറവാട്ടുകാര്‍ ഉള്‍പ്പെടെ കൊടിയേറ്റത്തിനുവേണ്ട സാധനസാമഗ്രികളുമായി (കൊടി, കയര്‍) വന്ന് സത്യക്ക ലലിന്മേല്‍ വയ്ക്കുന്നു. തുടര്‍ന്നപനയമഠം കാരണവര്‍ കയര്‍ എടുത്ത് തിയ്യത്തറവാ ടായ പുതുക്കുളങ്ങരക്കാര്‍ക്ക് കൊടുക്കുന്നു. കൈകൊണ്ട് പിരിച്ചെടുത്ത കയറാണ് ഇതിന് ഉപയോഗിക്കുന്നത്. അവര്‍ അത് മൂന്ന് ഇഴ പിരിച്ചെടുത്ത് ഒറ്റ ചൂടിയാക്കി മാറ്റുന്നു. അതില്‍ ആദ്യം കൊടികെട്ടുന്നത് പനയമഠം കാരണവരാണ്. തുടര്‍ന്നുള്ള കൊടികള്‍ പുതുകുളങ്ങരക്കാര്‍ ദേവസ്വം പറമ്പിലെ നായന്‍മാര്‍, പുളിക്കല്‍ തറവാട്ടുകാര്‍ എന്നിവരാണ്. ഇരുപത്തിയൊന്ന്, പതിനൊന്ന്, എന്ന രീതിയിലാണ് കയറില്‍ കൊടികള്‍ കെട്ടുന്നത്. കുങ്കുമത്തിലും ആല്‍മരത്തിലും ആണ് കൊടി തൂക്കുന്നത്. തുടര്‍ന്ന് കൊടി കൊട്ടിയ കയര്‍ മരത്തിലേറ്റാന്‍ എടു ക്കുന്ന സമയത്ത് മൂത്ത കാരണവരോട “കൊടി ഏറ്റട്ടെ എന്ന് സമ്മതം ചോദി ക്കുന്ന ചടങ്ങും ഉണ്ട്. രണ്ടാള്‍ രണ്ട് മരത്തിലും കയറിയിട്ടാണ് കൊടി തൂക്കുന്ന ത്. പുതുകുളങ്ങരക്കാര്‍ മരത്തില്‍ കയറി കൊടി കെടുന്നു. ഭക്തജനങ്ങള്‍ വഴിപാ 154 ടായാണ് കൊടികൊണ്ടുവരുന്നത്. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് അന്നുതന്നെ ്രതം തുടങ്ങുന്നു. സ്ത്രീകള്‍ കുളിച്ചു ഈറനുടുത്ത് ഭക്ഷണം പാകം ചെയ്യുന്നു. ദേവിക്ക് നിവേദ്യമായി അര്‍പ്പിക്കാന്‍ നെല്ല് കുത്തിയ അരിമണികൊണ്ട് പടച്ചോ റൊരുക്കുന്നു. ഈ നിവേദ്യം തന്നെയാണ് പനയമംക്കാരും കുന്നത്തു തറവാട്ടു കാരും ഉത്സവത്തിന് രണ്ട് നാള്‍ മുമ്പുവരെ കഴിക്കുന്നതും. 3.5.1.4 പേടിയാട്ട്കാവില്‍ ഉത്സവത്തിന് അഞ്ച് ദിവസം മുമ്പ് പേടിയാട്ടകാവില്‍ ഉത്സവത്തിന് അഞ്ച് ദിവസംമുമ്പ് അഞ്ചാംപുണ്യാഹം എന്ന പുജാനുഷ്ഠാനം നടക്കുന്നു. മണ്ണൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഈ പൂജാകര്‍മ്മം നിര്‍വഹിക്കുന്നത്. കുടില്‍പുരയ്ക്കല്‍, കുന്നത്ത്, പനയമഠം എന്നീ തറവാട്ടുകാരുടെ സവിശേഷസാന്നിദ്ധ്യവും പുജാസമയത്ത് ഉണ്ടായിരിക്കും. പുജാവേളയില്‍ കോമരം തുള്ളുന്നു. ഉല്‍സവത്തിന്റെ നടത്തിപ്പിനെ സംബന്ധി ചുുള്ള കല്‍പ്പന പുറപ്പെടുവിക്കുന്നു. ഈ സമയം കുടില്‍പുരയ്ക്കല്‍ തറവാട്ടുകാര്‍ പേടിയാട്ടുകാവില്‍ വന്ന് തൊഴുത് തീര്‍ത്ഥം വാങ്ങി ജാതവന്‍കോട്ടയില്‍ കൊണ്ടു പോയി തളിക്കുന്നു. ്രസാദം ഇവര്‍ക്ക് പേടിയാട്ട സത്ൃക്കല്ലിന്മേല്‍വെച്ച് നല്‍കു ന്നു. പേടിയാട്ടകാവിലെ ഉത്സവത്തോടനുബന്ധിച്ച് കുന്നത്ത് തറവാട്ടില്‍ അഞ്ച് ദിവസം മുമ്പ് കൊടിയേറ്റം നടത്തുന്നു. 3,5.1,4.1 പൂജ - പേടിയാട്ടും കുന്നത്തും ഉത്തമത്തിലുള്ള പൂജയാണ് പേടിയാട്ടുകാവിലും ഉത്സവത്തോടനുബന്ധിച്ച് കുന്നത്ത് തറവാട്ടിലും നടത്തുന്നത്. തറവാട്ടുകാരണവരുടെ അനുവാദം വാങ്ങി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പൂതിരി വന്ന് പേടിയാട്ടകാവില്‍ പൂജ നടത്തുന്നു. 3.5.15 പേടിയാട്ട്‌കാവില്‍ ഉത്സവത്തിന് നാല് ദിവസം മുമ്പ് പൂജകള്‍ക്കുവേണ്ട വാഴക്കുല അന്നേദിവസം പഴുപ്പിക്കാന്‍ പുക വയ്ക്കു ന്നു. ഉത്സവ ഒരുക്കങ്ങള്‍ നടത്തുന്നു. 3.15.6 പേടിയാട്ട്‌കാവില്‍ ഉത്സവത്തിന് മൂന്ന് ദിവസം മുമ്പ് കാവിലേക്ക് കലശം കൊണ്ടുവരുന്ന ചടങ്ങ് ഉത്സവത്തിനു മുന്ന് ദിവസം മുമ്പാണ് നടക്കുന്നത്. പനയമഠംതറവാട്ടിലെ കാരണവരും മറ്റു അംഗങ്ങളും ഒറ്റ 155 യായി സഞ്ചരിച്ചാണ് മണ്ണൂര്‍ ശിവക്ഷേത്രത്തിലേക്ക് കലശം കൊണ്ടുവരാന്‍ പോകുന്നത്. അവിടെനിന്ന് കുളികഴിഞ്ഞ് പതിനൊന്ന് മണിയോടെ കുടം കമഴ്ത്തി കലശം എഴുന്നള്ളിച്ചു പേടിയാട്ടകാവിലേക്ക് വരുമ്പോള്‍ പനയമഠം തറ വാട്ടിലെ സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് കാവിലേക്ക് കൊട്ടിലില്‍ നെല്ലുകു ത്താന്‍ തുടങ്ങുകയും നെല്ലുകുത്തി എടുത്ത വെള്ളരി, നിവേദ്യത്തിനായി തയ്യാറാ ക്കുകയും ചെയ്യുന്നു. അതിനുശേഷം കലശം ചെയ്ത് ശുദ്ധിവരുത്തുന്നു. നിവേദ്യ ത്തിനുള്ള നെല്ല് അമ്പാളിത്തറവാട്ടുകാരുടെ വകയായാണ് നല്‍കപ്പെടുന്നത്. കാവില്‍ വെള്ളരി, അടയ്ക്ക, വെറ്റില, ഇളനീര്‍, പഴം ഇവയെല്ലാം തയ്യാറാക്കി പുജാദികര്‍മ്മങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. തുടര്‍ന്ന് പുണ്യാഹം നടത്തു കയും ചെയ്യുന്നു. 3.5.1.7 പേടിയാട്കാവില്‍ രണ്ടു ദിവസം മുമ്പ് ഉത്സവ ഒരുക്കങ്ങള്‍ നടത്തുന്നു. മധ്യാഹ്നതത്തിനു ശേഷം രണ്ടുമണിയോടെ ജാതവനെയും കൊണ്ട് രു ചുറ്റി വിവിധ തറവാടുകളില്‍ പോയി സന്ധ്യാസമയ മാവുമ്പോഴേക്കും പേടിയാട്ടുകാവിന് പുറകിലുള്ള പുളിക്കല്‍ തറവാട്ടിലെത്തു കയും സന്ധ്യാദീപത്തിനുശേഷം ജാതവന്‍ പേടിയാട്ടകാവിലെ ആല്‍ത്തറയില്‍ വന്നിരിക്കുകയും ചെയ്യുന്നു. ജാതവന്‍ മധ്യമത്തിലും ഭഗവതി ഉത്തമത്തിലും ആയ തിനാല്‍ ജാതവനന്‍ കാവിലേക്കു പ്രവേശിക്കാന്‍ കഴിയാതെ ആല്‍ത്തറയില്‍ തന്നെ ഇരിപ്പുറപ്പിക്കേണ്ടിവരുന്നു. അതിനുശേഷം മൂത്തപെരുവണ്ണാനും അനുയായികളും കാവിലേക്കെത്തുകയും വെറ്റില വെച്ച് ലക്ഷണം നോക്കി മുത്തപെരുവണ്ണാന്‍ പന യമഠം കാരണവരോട് വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യമായാണ് പറയുന്നത്. മറ്റാരും കേള്‍ക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. അന്നേദിവസം തന്നെയാണ് പുളിയ്ക്കല്‍ തറവാട്ടുകാര്‍ മഞ്ഞപ്പന്തവും “മേലേരി'ക്കാര്‍ പ്ലാവിന്റെ വിറകും കൊതുമ്പും പേടിയാട്ടകാവില്‍ നല്‍കുന്നത്. കോമരക്കാരുടെ മുടിവെട്ടും അന്നുതന്നെ നടത്തുന്നു. 3.5.18 ജാതവന്‍കോട്ടയില്‍ ഉല്‍സവത്തിനു രണ്ട് ദിവസം മുമ്പ് ഉത്സവത്തിന് രണ്ടുനാള്‍ മുമ്പായി ജാതവന്‍കോട്ടയില്‍ എല്ലാ അവകാശി കളും ചേര്‍ന്ന് കൊടിയേറ്റം നടത്തുന്നു. ജാതവന്‍പുറപ്പാടിന് ജാതവനെ അണിയി ച്ചൊരുക്കാനുള്ള അവകാശം “തേഞ്ഞിപ്പലന്‍ കാര്‍ക്കാണ്. ചമയം ഒരുക്കേണ്ടതും 156 വാദ്യം (ചെണ്ട, കുഴല്‍, ഇലത്താളം, കൊമ്പ്) കൊണ്ടുവരേണ്ടതും മഷി കൊണ്ടു വരേണ്ടതും ചായംപൂശേണ്ടതും തേഞ്ഞിപ്പലന്‍കാരാണ്. ഭഗവതിയെ അണിയി ച്ചൊരുക്കുവാനുള്ള തിരുവാട (തിരുടാട) കഞ്ഞിമുക്കി ഉണക്കി ഞൊറിഞ്ഞ് വൃത്തിയാക്കി വെക്കുന്നു. ഇതിന്റെ അവകാശം പരുത്തിക്കാടന്‍മാര്‍ക്കായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ കുടില്‍പുരയ്ക്കല്‍ തറവാട്ടുകാരാണ് ചെയ്യുന്നത്. പഴയ കാലത്ത് വരുമാനം കുറവായതിനാല്‍ കാവില്‍നിന്ന് കുറഞ്ഞ വേതനമേ പരുത്തി ക്കാടന്‍മാര്‍ക്ക് ലഭിച്ചിരുന്നുള്ളു. ആയതിനാല്‍ ഭഗവതിയെ അണിയിച്ചൊരുക്കുവാ ന്‍ സാധിക്കാതെ വന്നു. ഇന്ന് പരുത്തിക്കാടന്മാര്‍ സ്ഥാനമൊഴിഞ്ഞു. അതിനുകാര ണമായി പറയുന്നത് ശരിയായ വേതനമുണ്ടായിരുന്നില്ല എന്നതാണ്. ഒരു നോട്ടുപു സ്തകത്തിലെഴുതിയ അളവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം പെരുവണ്ണാന്‍ വായന നടത്തും. വേദിയില്‍ ഒരുപറ നെല്ല് അളന്നുവെച്ചിട്ടുണ്ടാവും. കൊമ്പുമുറ ത്തിലാണ് അളന്നിടുന്നത്. അവകാശം വാങ്ങാന്‍ വരാത്തവരുടെ നെല്ല് അളന്ന് കൊമ്പുമുറത്തിലേക്ക് തിരിച്ചിടുന്നു. നാട്ടളവായി ഒരു പങ്കു അളന്ന് തിരികെ ഇടു ന്നുമുണ്ട്. അരിയും നെല്ലും, പറയും നാഴിയും അളവായി പറയുമെങ്കിലും ഒരു കൈപ്പിടിയിലൊതുക്കുകയാണ് ചെയ്തിരുന്നത്. രു തെണ്ടി കിട്ടിയിരുന്നത് അര ച്ചാക്ക് നെല്ല് മാത്രമായിരുന്നു. അതില്‍നിന്നും ഓരോ അവകാശികള്‍ക്കും കുറച്ച അരിയും നെല്ലും തുച്ഛമായ പണവും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പരു ത്തിക്കാടന്മാര്‍ ഇതില്‍നിന്നും പിന്മാറി. പകരം കുടില്‍പുരക്കല്‍ക്കാരാണ് കര്‍മ്മ ങ്ങള്‍ ചെയ്യുന്നത്. ജാതവനെ എഴുന്നള്ളത്തിന് എടുക്കുവാനുള്ള അവകാശം “കോട്ട് യ്ക്കാണ്. ജാതവനെ എഴുന്നള്ളിക്കുന്നതിനുമുമ്പ് ജാതവന്റെ കുടെ പോകു ന്നവര്‍ ധരിച്ച വസ്ത്രത്തിന്റെ മുകളില്‍ മുണ്ട് കെട്ടിച്ചുറ്റുക എന്ന ചടങ്ങുണ്ട്. ഈ മുണ്ടും ജാതവനെ കൊണ്ടുപോകുമ്പോള്‍ ചുടുന്ന കാക്കൊടയും “കോട്ടയുടെ സാന്നിദ്ധ്യത്തിലാണ് ജാതവന്‍കോട്ടയില്‍നിന്ന് എടുക്കുന്നത്. “കോട്ട് ജാത വന്‍കോട്ടയിലേക്ക് എത്തുമ്പോള്‍ അവിടെ മുത്ത കാരണവത്തി താല പ്പൊലിയേന്തി സ്വീകരിക്കുന്നു. ശേഷം വെറ്റിലച്ചെല്ലം നല്‍കുമായിരുന്നു. ഇപ്പോള്‍ വെറ്റില, പുകലയും മാത്രമേ നല്‍കുന്നുള്ളൂ. ഇവരോടൊപ്പം എരമംഗലക്കാരും ജാതവനെ എഴുന്നള്ളിക്കുന്നു. രാശി നോക്കിയാണ് ജാതവന്‍കോട്ടയില്‍നിന്നും പുറപ്പെടുന്നത്. മുത്ത പെരുവണ്ണാനെയും കാരണവന്മാരെയും വണങ്ങി ഇളയ പെരുവണ്ണാന്‍ (മൂന്നാമന്‍) അവിടെനിന്നും രണ്ടുമണിയോടെ ജാതവനെ എടുത്ത് 157 നിവര്‍ത്തുമ്പോള്‍ ഇളയ പെരുവണ്ണാന്‍ (രണ്ടാമന്‍) ചെണ്ടകൊട്ടുകയും വേണം. അതിനുശേഷമേ തേഞ്ഞിപ്പലം കൊട്ടുകയുള്ളു. വഴിപാടെടുക്കുന്നതും അവരാണ്. കോട്ടയും എരമംഗലക്കാരും കൈമാറി ജാതവനെ കൊണ്ടുപോകുന്നു. പൊയ്ക്കു തിരപ്പുറത്തേറി സഞ്ചരിക്കുന്ന ഓടില്‍ത്തീര്‍ത്ത പൂര്‍ണ്ണ പ്രതിമയാണ് ജാതവന്‍. കൈയ്യില്‍ വാളും പരിചയും ഏന്തിയാണ് എഴുന്നള്ളത്ത്. ജാതവന്റെ ആയുധത്തെ “പൊന്തി” എന്നും പറയുന്നു. ശരീരം പൂര്‍ണ്ണമെങ്കിലും മുക്കാല്‍ അടിയോളം വലി പ്ൃമേ അതിനുള്ളൂ. അരയ്ക്കുമേല്‍ വസ്ത്രം അണിഞ്ഞിട്ടില്ല. ഓടില്‍ത്തന്നെ തീര്‍ത്ത തറ്റുടുത്ത വസ്ത്രമാണ് ജാതവന്റെ വേഷം. ശരീരത്തില്‍ പൂണുലിട്ടിട്ടുണ്ട്. ജാതവനെ ഇരുത്തുന്ന പൊയ്കുതിര, തുളസി, പൂമാല, കുരുത്തോല, കുട മണി തുടങ്ങിയവകൊണ്ട് അലങ്കരിക്കുന്നു. പൊയ്ക്കുതിരയെ മുന്നില്‍നിന്ന് താങ്ങി എഴുന്നള്ളിക്കുവാനുള്ള അവകാശം കുടില്‍പുരയ്ക്കല്‍ക്കാര്‍ക്കാണ്. ദേവി സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്ന (്രദേശങ്ങളിലും ചില ഭവനങ്ങളിലുമാണ് ഉരുതെണ്ടാന്‍ പോകുന്നത്. വര്‍ഷത്തിലൊരിക്കല്‍ അമ്മയെ കാണുവാനുള്ള യാത്രയാണ് ജാതവന്‍ പുറപ്പാട. അസ്പൃശ്യത കല്പിച്ച് ഒരു വര്‍ഷത്തെ വിരഹത്തിന് വിട പറഞ്ഞുള്ള ആഹ്ലാദകരമായ യാത്രയാണത്. ചെറുപ്പകാലത്ത് കാരകളിയില്‍ ഭ്രമമുണ്ടായിരു ന്നതിനാല്‍ കാരകളിച്ചുകൊണ്ടാണ് ജാതവന്റെ യാത്ര. ജാതവന്‍ കാരകളിപ്പറമ്പി ലെത്തുമ്പോള്‍ ജാതവന്റെ ശരീരത്തിലേക്ക് ഭക്തജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തു ന്നു. യാത്രക്കിടയില്‍ വഴിയരികിലോ, പാടശേഖരങ്ങളിലോ നാട്ടുകാരില്‍ ആരെ ങ്കിലും കളിക്കുന്നുണ്ടെങ്കില്‍ അവിടേയ്ക്കുചെന്ന് അവരോട കുടി ഉല്ലാസവാനായി തല ഉയര്‍ത്തിപ്പിടിച്ച് കളിക്കുന്നു എന്നതാണ് വിശ്വാസം. പന്തുപയോഗിച്ചുളള നാടന്‍ കളികള്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. ്രായമു ളളവരും, കുട്ടികളും, വിനോദത്തിനാണ് കളികളില്‍ ഏര്‍പ്പെടുന്നത്. കളികളുടെ രീതികളിലും വൈവിദ്ധ്യങ്ങളുണ്ട്. എല്ലാവിധ വിനോദങ്ങളും അതിജീവനത്തി നായി ക്രമപ്പെടുത്തിയതും അതാതു ദേശസവിശേഷതകള്‍ കൂടി ചേര്‍ന്നിട്ടുള്ളതു മാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും നേരിടുമ്പോള്‍ അവിടെയുണ്ടാകുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടക്കുന്നതിനും ഗ്രതിരോധിക്കുന്ന തിനും വ്യക്തിയെ ഒരുക്കിയെടുക്കുന്നതില്‍ വിനോദങ്ങളും കളിയും ്രധാന പങ്കു 158 വഹിക്കുന്നു. ശാരീരികവും മാനസികവുമായി വ്യക്തിയെ പരുവപ്പെടുത്തുന്നതില്‍ ഇത്തരം വിനോദങ്ങള്‍ ഫലപ്രദമാണ്. അയിത്തസങ്കല്പമാണ് ജാതവനെ മാറ്റി നിര്‍ത്തുന്നത്. അതില്‍നിന്ന് താല്‍ക്കാലികമായെങ്കിലും മോചിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന സ്വാതന്ത്രയബോധ മാണ് നാട്ടിലെ കളിക്കാര്‍ക്കിടയിലേക്ക് ഓടിക്കയറാനും അവരുടെ കുടെ കളി ക്കാനും പ്രേരിപ്പിക്കുന്നത്. കേരളീയ ഗ്രാമങ്ങളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സാധാരണമായി കണ്ടുവരുന്ന ഒരു നാടന്‍കളിയാണ് കാരത്തല്ല് (കാരകളി). കാരമണികള്‍ തട്ടിക്ക ളിക്കുന്നതിനാല്‍ ഈ കളിക്ക് കാരത്തട്ട, കാരവെട്ട് എന്നീ പേരുകളുമുണ്ട്. പാടശേ ഖരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് സാധാരണമായി ഇത് കളിക്കുന്നത്. കല്ലന്‍മുളയാണ് സാധാരണ ഈ കളിയില്‍ അടിക്കുവാനുള്ള വടിയായി ഉപയോ ഗിക്കുന്നത്. ഉണങ്ങിയ കല്ലന്‍മുളയുടെ കുമ്പ് നന്നായി ഉരുട്ടിയെടുത്തതും ഏക ദേശം മുക്കാല്‍ മീറ്റര്‍ നീളവും അറ്റം വളഞ്ഞതുമായ മുളവടിയുമാണ് കളിയുപകര ണങ്ങള്‍. ആധുനിക ഹോക്കി കളിയോട് സാമ്യം പുലര്‍ത്തുന്നതാണ് കാരകളി. നാട്ടില്‍ പ്രധാന ഇടങ്ങളിലെല്ലാം രുതെണ്ടി ഉത്സവത്തിനുള്ള സാധന സാമഗ്രികള്‍ സ്വരൂപിക്കുകയും ഇടക്ക് കാരകളിയില്‍ ഏര്‍പ്പെട്ടും, ആഹ്ദാദചിത്ത നായാണ് ജാതവന്‍ പേടിയാട്ടയമ്മയെ കാണാനെത്തുന്നത്. സ്വാതന്ത്രൃത്തിന്റെ ഉച്ചവായു ശ്വസിക്കുന്നത് ഈ നിമിഷങ്ങളിലാണ്. ജാതവന്‍ പോകുന്ന സ്ഥലങ്ങ ളിലൊക്കെ മുറത്തില്‍ നിറച്ചെപ്പ്, നിറനാഴി, രാശിനോക്കുവാനുള്ള വെറ്റില, അടയ്ക്ക തുടങ്ങിയവയും വെച്ചിട്ടുണ്ടായിരിക്കും. കൂടാതെ അഞ്ച് തിരിയിട്ട നില വിളക്കും അവില്‍, പഴം, ശര്‍ക്കര, ഇളനീര്‍, കളള എന്നിവയും വെക്കുന്നു. ഓരോ വീടുകളിലും നേര്‍ച്ചക്കുള്ള ദ്രവ്യങ്ങള്‍ (സ്വര്‍ണ്ണച്ചെയിന്‍, സ്വര്‍ണ്ണത്താലി, വെള്ളി യുടെ കുടമണി, പണം) എന്നിങ്ങനെ വ്യത്യസ്തമായിരിക്കും. വീടുകളുടെ മുറ്റ ത്തായിരിക്കും ജാതവന ചടങ്ങുകള്‍ നടക്കുന്നത്. തിരിച്ചുപോകുമ്പോള്‍ വീടുക ളില്‍നിന്നും വെളിച്ചത്തിനായി ഓലച്ചുട്ടും നല്‍കുന്നു. വീടുകളില്‍ എത്തുമ്പോള്‍ മൂന്നാം സ്ഥാനക്കാരന്‍ അനുവാദം ചൊല്ലുക എന്ന ചടങ്ങുണ്ട്. ദേവി വന്ന ഐതി ഹൃമാണ് ചൊല്ലുന്നത്. വീടുകളിലെ ഗൃഹനാഥന്റെ ഗ്രഹനില പറയുന്ന ചടങ്ങും നടക്കുന്നു. തുലാമാസത്തിലെ ഗ്രഹങ്ങളുടെ നിലയാണ് പറയുന്നത്. 159 മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ പോയി തീര്‍ത്ഥം വാങ്ങി ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള എട്ടയാട്ട ഇല്ലത്തേക്കാണ് ആദ്യം ജാതവനെ എണഴുന്നള്ളിക്കുന്നത്. ശേഷം കാരകളിപ്പറമ്പില്‍ ജാതവന്‍കാരകളിയിലേര്‍പ്പെടുന്നു. തുടര്‍ന്ന് നെച്ചിക്കാ ടു, കോലോട്ു, നടുത്തൊടി, ഓണത്തറ, മണിയത്ത്, പള്ളത്ത്, പുന്നോളിവളയനാട്ടു, എട്ടിത്താഴത്ത്, കോണം പറമ്പത്ത്, കുമ്മഞ്ചേരി, നോക്കട, പുതിയില്‍, പാല യ്ക്കല്‍, ഈന്തിന്‍കാട്, പയന്തല, രാമന്‍പറമ്പത്ത് തുടങ്ങി അനേകം തറവാടുകള്‍ സന്ദര്‍ശിച്ച് പുളിക്കല്‍കാവില്‍ എത്തി ചടങ്ങിനുശേഷം (പൂജ) പേടിയാട്ട കാവിലെ ത്തുന്നു. പണ്ട് കാലങ്ങളില്‍ ജാതവന്‍ കോട്ടയില്‍നിന്ന് പുറപ്പെട്ട മണ്ണൂര്‍ ശിവക്ഷേ ശ്രം, എട്ടയാട്ട ഇല്ലം, പാറയില്‍കാവ്, വളയനാട, പേടിയാട്ട ഇത്രയും സ്ഥലങ്ങളേ സന്ദര്‍ശിക്കാറുണ്ടായിരുന്നുള്ളൂ. ജാതവനെ ആല്‍ത്തറയിലിരുത്തി മുത്തപെരുവ ണ്ലാനും സംഘവും കാവിലേക്കു പോകുന്നു. ആ സമയം കോമരം “കല്‍പനാവാ ചകം ? ചൊല്ലുന്നു. ശേഷം കുടില്‍പുരയ്ക്കല്‍കാര്‍ “വെറ്റിലരാശി പറയുന്നു”. 3 ഉത്സവകാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇതിനെ കലല്‍്പനാവാചകം ചൊല്ലുക എന്നാണ് പറയുന്നത്. അതിനുശേഷം “ചുവടൊരുമിച്ച് * രരുതെണ്ടി കിട്ടിയ വസ്തുവകകളില്‍ നിന്ന് ഒരു വിഹിതം പേടിയാട്ുമ്മയ്ക്കു നല്‍കുകയും ചെയ്യുന്നു. തെണ്ടിക്കിട്ടിയ വസ്തുക്കള്‍ ചുവടൊരുമിക്കാന്‍ സമ്മതം ചോദിക്കുന്ന ഒരു ചടങ്ങും ഉണ്ട്. മൂത്തപെരുവണ്ണാനും മുന്നാം പെരുവണ്ണാനോടും നാലാം പെരുവ ണ്രാനോടും നാലുക്കാരോടും നാട്ടുകാരണവന്‍മാരോടും കൂടി (തേഞ്ഞിപ്പലന്‍, പരുത്തിക്കാടന്‍, കോട്ട, എരമംഗലം) ദൈവത്തിന്റെ വഴിപാട ചുവടൊരുമിക്കട്ടെ എന്നാണ്. മുത്ത പെരുവണ്ണാന്‍ അളക്കാനിരിക്കുമ്പോള്‍ സമ്മതം ചോദിക്കുന്ന ചട ങ്ങുമുണ്ട്. ഇളയപെരുവണ്ണാനോടും മുന്നാം പെരുവണ്ണാനോടും നാലാം പെരുവ 2 ദേവദര്‍ശനം കിട്ടിയ വ്യക്തികളുടെ വാക്കുകളെയാണ് കല്പനാവാചകം എന്നു പറയുന്നത്. ഭാവിയെപ്പറ്റിയുള്ള ര്രവചനങ്ങളും ദോഷങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളുമാണ് ഇതില്‍ അട ങ്ങിയിരിക്കുന്നത്. കാവുത്സവത്തോടനുബന്ധിച്ച് വെളിച്ചപ്പാട് ഉത്സവം എങ്ങനെ നടത്തണ മെന്ന് പനയമഠം കുന്നത്ത് തറവാട്ടുകാരോട് ദര്‍ശനം പറയുന്നതാണിത്. * ഉത്സവത്തോടനുബന്ധിച്ച് മൂത്ത പെരുവണ്ണാന്‍ പേടിയാട്ട് കാവിലേക്ക് വരുന്നു. കാവില്‍നിന്ന് ഒരു കെട്ട വെറ്റില, അടയ്ക്ക തുടങ്ങിയവ മൂത്ത പെരുവണ്ണാന് നല്‍കുന്നു. വെറ്റില ഞെട്ട എണ്ണിനോക്കി അടയ്ക്കയുടെ വാലും തലയും നോക്കി ഉത്സവനടത്തിപ്പിനെക്കുറിച്ച് പറ യുന്ന സൂചനയാണ് വെറ്റില രാശി. “ ഇളയപെരുവണ്ണാന്‍ Mരുതെണ്ടിക്കിട്ടിയ അരിയും മറ്റും ജാതവനെ ഒരുക്കിയ കുതിരയുടെ വാലില്‍നിന്നും കുരുത്തോല മുറിച്ചെടുത്ത് ചുറ്റി അത് സീല് വെച്ചപോലെ ചാക്കില്‍ അട യാളം വെക്കുന്നു. അങ്ങനെ കെട്ടുന്നതിനെയാണ് ചുവടൊരുമിക്കുക എന്നു പറയുന്നത്. 160 ണ്ലാനോടും നാലുക്കാരോടും നാട്ടുകാരണവന്‍മാരോടുംകൂടി ദൈവത്തിന്റെ വഴി പാട് അളക്കാനിരിക്കട്ടെ എന്നതാണ് ഇത്. കാവില്‍നിന്നും പന്തം വാങ്ങി അമ്പാളിത്തറവാട, കാരാട്ടുകാവ് (പൂജ), പാറ്റ യില്‍കാവ് (പൂജ), ചോഴക്കാട് തറവാട്, ചട്ടിക്കണ്ടി തുടങ്ങി അനേകം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കുടില്‍പുരക്കല്‍ തറവാട്ടുവീട്ടിലേക്ക് മടങ്ങുന്നു. കാരണവര്‍ “വെട്ടുവാചകം” ചൊല്ലി കാരണവത്തി താലപ്പൊലിയേന്തി വരവേറ്റ് ജാതവനെ തിരികെവെക്കുന്നു. വിദ്യാഭ്യാസ ഉയര്‍ച്ചക്കുവേണ്ടി ജാതവന്‍കോട്ടയില്‍ വഴിപാ ടായി കെടാവിളക്ക് വയ്ക്കാറുണ്ട്. രാവിലെ ആറുമണിക്ക് തിരിതെളിച്ചാല്‍ വൈകു ന്നേരം ഏഴുമണിവരെ വിളക്ക് അണയാതെ നില്‍ക്കണമെന്നാണ് വിശ്വാസം. ജാതവന്‍ ഉരുചുറ്റാനിറങ്ങുന്ന ആദ്യദിവസം മുക്കുവര്‍ ജാതവന് “ഏട്ട CANIM കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചടങ്ങ് കണ്ടു വരുന്നില്ല. 3.5.1.9 പേടിയാട്കാവില്‍ ഉത്സവത്തലേന്ന് ഉത്സവത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ഇന്നേദിവസം നടക്കുന്നു. ഉത്സവ ത്തലേന്ന് കുന്നത്തുകാരും, പനയമഠക്കാരും കുളിച്ച് ഈറനുടുത്ത് പടച്ചോറുണ്ട് ്രതമനുഷ്ഠിക്കുന്നു. നേദ്യം കൊട്ടിലില്‍ തയ്യാറാക്കുകയും ശേഷം നേദ്യം കൊട്ട യില്‍ ഒരുക്കിവയ്ക്കുകയും ചെയ്യുന്നു. ദേവിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന വല്ല്യചചന് (ഗുരു ബലികര്‍മ്മം, ശാര്‍ദ്ദൂട്ടം (ശ്രാദ്ധമൂട്ടുക) എന്നീ ചടങ്ങുകളും അര്‍പ്പിക്കുന്നു." (ശാദ്ധമൂട്ടുന്നതിനുള്ള അരി വേറെ ഒരുക്കി വയ്ക്കുന്നു. വ്രതമനുഷ്ഠിക്കുന്നതിനാല്‍ അന്നാളിലെ ഭക്ഷണം ഒരിക്കലുണായി വെള്ളനിവേദ്യമാണ് കഴിക്കുന്നത്. അവകാശികള്‍ക്ക് നേദ്യം “പട യായി നല്‍കു ന്നു. ഭഗവതിയ്ക്ക് കുളിക്കുവാനുള്ള താളിയും എണ്ണയുമായി എണ്ണേക്കാട്ടുകാര്‍ എത്തുന്നു. ഭഗവതിയെ ഒരുക്കാനുള്ള വളയവും മറ്റു സാമഗ്രികളും തലേദിവസം തന്നെ പെരുവണ്ണാന്മാരെ ഏല്‍പ്പിക്കുന്നു. 5 ഭഗവതിയെ കൊണ്ടുവന്ന ഗുരുവിനെയും മണ്‍മറഞ്ഞുപോയ കാരണവന്‍മാരെയും പ്രീതിപ്പെ ടുത്തുന്ന ചടങ്ങാണ് ഇത്. “ ഉണക്കലരി വേവിച്ച് ചോറുണ്ടാക്കി വെള്ളം വറ്റിച്ച് പടക്കോരിക എന്ന പാത്രത്തിലാക്കി വാഴ യിലയിലേക്ക് ഒരു നിശ്ചിത ആകൃതിയില്‍ ആ ചോറിനെ മാറ്റിയെടുക്കുന്നു. ഇതാണ് പട ച്ചോറ്. ഉറച്ച വെളള നിവേദ്യമാണ് ഇത്. 161 3.5.1.1 ജാതവന്‍കോടുയില്‍ ഉത്സവത്തലേന്ന് ഉത്സവത്തലേന്ന് രാവിലെ വീണ്ടും ജാതവനെയും കൊണ്ട് കോട്ടയുടെ അടുത്തുള്ള മണ്ണൂര്‍ റെയില്‍, മുരികല്ലിങ്ങള്‍, തിരുമലമ്മല്‍, കോഴിശ്ശേരി, കിഴക്കെ പുരക്കല്‍, പടിഞ്ഞാറെപുരയ്ക്കല്‍ തുടങ്ങി കിഴക്കുഭാഗങ്ങളില്‍ ഉരുചുറ്റി ഉച്ചയ്ക്കു രണ്ടുമണി ആകുമ്പോഴേയ്ക്കും ശിവക്ഷേത്രത്തിന്റെ വടക്കുവശം - പഴ യബാങ്കു എന്നിവിടങ്ങളിലായി രുചുറ്റുകയും പിന്നീട കുന്നത്തുകാവില്‍ പോയ ശേഷം പെരുമ്പറമ്പില്‍ ചുവടൊരുമിക്കുകയും ചെയ്യുന്നു. ശേഷം ചീരാന്‍ത്തൊടി, കൂര്‍മന്തറ, പിടിപ്പഴി തുടങ്ങി അമ്പലത്തിന്റെ പടിഞ്ഞാറു സഞ്ചരിച്ച പെരിങ്ങോട്ടു ഇല്ലത്തുപോയി ചുവടൊരുമിച്ച അത്തിപ്പറമ്പത്ത്, കൊല്ലേരി തുടങ്ങിയ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. അവിടെനിന്ന് കിട്ടുന്ന നെല്ലും അരിയും പണവും അതാത് അവകാശികള്‍ക്ക് എന്നാണ് കണക്ക്. ആയതിനാല്‍ ഓരോരോ തറവാടു കാരുടെയും അവകാശങ്ങള്‍ അവരവര്‍ക്ക് എടുക്കാവുന്നതാണ്. അന്നേദിവസം കോട്ടയും എരമംഗലവും ഭാഗിച്ചെടുക്കുന്നു. അന്ന് തെണ്ടല്‍കഴിഞ്ഞ് രാത്രിയോടെ കോട്ടയിലെത്തുന്ന കാരണവരായ മൂത്തപെരുവണ്ണാനെ തറവാട്ടിലെ കാരണവത്തി താലപ്പൊലി എടുത്ത് സ്വീകരിക്കുകയും അദ്ദേഹത്തെ നര്രശിരസ്റ്റോടെ തൊഴു കയും ചെയ്യുന്നു. ആ സമയം ചെണ്ടകൊട്ടി മൂത്ത പെരുവണ്ണാന്‍ കൊട്ടിലില്‍ ജാത വനെ വയ്ക്കുകയും ചെയ്യുന്നു. 3.൦ ഉത്സവത്തിന്റെ അനുഷ്ഠാനങ്ങള്‍ പേടിയാട്ടുകാവിലും ജാതവന്‍കോട്ടയിലും ഉത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങള്‍ നിരവധിയാണ്. 3.6.1 ഉത്സവദിവസം ജാതവന്‍ ഉത്സവദിവസം ജാതവനെ എഴുന്നള്ളിച്ച് എട്ടുമണിയോടുകുടി വാക്കടവ് കടല്‍ക്കരയില്‍ കൊണ്ടുവരുന്നു. അമ്മയെ ഒരു നോക്കു കാണാന്‍ ജാതവന്‍ കാത്തിരിക്കുന്നു. 162 3.6.2 ഉത്സവദിവസം ഭഗവതി മുത്തപെരുവണ്ണാനും കൂട്ടരും പുലര്‍ച്ചെ മുന്നുമണിയോടുകുടി പേടിയാട്ട കാവിലെത്തുന്നു. ആ സമയം പനയമഠം തറവാട്ടുകാര്‍ കിണ്ടിയും വെളളവും ചങ്ങലാട്ടയും നിറദീപത്തോടുകൂടി ശംഖുനാദംമുഴക്കി പെരുവണ്ണാന്‍മാര്‍ ചേര്‍ന്ന് ദേവിയെയും നാട്ടുകാരെയും ഉണര്‍ത്തുന്നു. പേടിയാട്ട ഭഗവതിക്കാവില്‍ ദേവി യുടെ പ്രതിഷ്ഠയുള്ള ചെറിയ അമ്പലത്തില്‍ ദേവിക്ക് സര്‍പ്പങ്ങള്‍ കാവലായി ഉണ്ട് എന്ന വിശ്വാസമുണ്ട്. ഉത്സവത്തിന് നട തുറക്കാനായി എത്തുമ്പോള്‍ മൂത്ത പെരുവണ്ണാന്‍ പച്ച ഈര്‍ക്കില്‍ വളച്ചുകെട്ടിയത് കൈയില്‍ കരുതിയാണ് പോകു ന്നത്. ഈര്‍ക്കില്‍ കൊണ്ട് നിലത്തുവീശി സര്‍പ്പങ്ങളെ വകഞ്ഞു മാറ്റിയാണ് ദേവീ ്രതിഷഠ കുളിപ്പിക്കാന്‍ എടുക്കുന്നത് എന്നതാണ് പഴമക്കാര്‍ പറയുന്നത് (അനു. 1.1). ദേവിയുടെ പ്രതിഷ്ഠയുള്ള അമ്പലത്തില്‍ പ്രതിഷ്ഠ നില്‍ക്കുന്ന തറയുടെ ഉയരത്തില്‍ പുറത്തേക്ക് തിരശ്ചീനരീതിയില്‍ ആറ് വിടവുകളുണ്ട്. ഇത് സര്‍പ്പ ക്കാവില്‍നിന്നും അമ്പലത്തിന് അകത്തേയും പുറത്തേക്കും സര്‍പ്പങ്ങള്‍ക്ക് സഞ്ചരി ക്കാനുള്ള വഴികളാണെന്നാണ് വിശ്വാസം. പഴയകാലങ്ങളില്‍ ഉത്സവത്തോടനുബ ന്ധിച്ച് ചില ദിവസങ്ങളിലായി തിറ അരങ്ങേറിയിരുന്നു. ഭഗതിയെ എഴുന്നള്ളിച്ചു വെച്ച് ്രത്യേക ചമയങ്ങളുമണിഞ്ഞ് ജാതവന്‍ തിറ നടന്നിരുന്നു. ശംഖുനാദം മുഴക്കുന്നത് വഴിയരികിലുള്ള ആളുകള്‍ മാറിപ്പോകുവാനും ഹൈന്ദവഭവനങ്ങളില്‍ നിലവിളക്കു കൊളുത്തുവാനുമാണ്. യഥാര്‍ത്ഥ വിഗ്രഹം അമ്പലത്തിന് തൊട്ടടുത്തുളള ചമ്വേത്തോട്ടില്‍ കൊണ്ടുപോയി നീരാടിച്ച് തിരികെ വെച്ചതിനു ശേഷം നടയടയ്ക്കുന്നു. ഈ പ്രതിഷ്ഠ മറ്റാരും കാണാന്‍ പാടില്ലെന്നാണ് വിശ്വാസം. മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പൂതിരി എത്തി പൂജ യ്ക്കുശേഷം മൂത്തപെരുവണ്ണാനും രണ്ടാംസ്ഥാനക്കാരനും ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് മരത്തില്‍ കടഞ്ഞെടുത്ത ദാരുശില്പം മാറോടു ചേര്‍ത്ത് വെളി യില്‍വരികയും ചെയ്യുന്നു. അവിടെ നിലകൊണ്ടിട്ടുളള അവകാശികളായ പനയമഠ ക്കാരും മറ്റും കുടെച്ചേര്‍ത്ത് മഞ്ഞപ്പന്തത്തിന്റെയും ശംഖുനാദത്തിന്റെയും അക മ്പടികളോടെ വെഞ്ചാമരം, ആലവട്ടം, കുട, കുന്തം തുടങ്ങിയവയുമായി നീരാട്ടിനു പുറപ്പെടുന്നു. 163 എഴുന്നളളത്ത് കുന്നത്ത് തറവാട്ടിനടുത്ത് എത്തുമ്പോള്‍ അവിടെവെച്ച് നമ്പ്യാര്‍ പ്രതിനിധികള്‍ ചേര്‍ന്ന് കടപ്പുറത്തേക്ക് ദേവിയെ ആനയിക്കുന്നു. കുന്ന ത്തുനിന്നും വാക, ചുട്ട, താളി, ഉമിക്കരി, ഈര്‍ക്കില്‍ എന്നിവ നല്‍കുന്നു. ഭഗവതി യുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് റെയില്‍വെഗേറ്റ് വരെ കുന്നത്തുതറവാട്ടുകാ രാണ്. അവിടെനിന്ന് കടപ്പുറം വരെ മുസത് സമുദായക്കാരും മൂത്ത പെരുവണ്ണാ നോടൊപ്പം രണ്ടാംസ്ഥാനക്കാരനും ചേര്‍ന്ന് നീരാട്ടിനായി കടലിലിറക്കുന്നു. വാകയും താളിയുംതേച്ച് കുളിപ്പിക്കുന്നു. ഇതില്‍ പനയമാക്കാരും പങ്കുചേരുന്നു. പേടിയാട്ട ഭഗവതി കടലില്‍നിന്ന് വന്നതായതിനാല്‍ കടലിനോട വല്ലാത്ത അഭിനി വേശവും ശ്രമവുമാണ് ദേവിക്കുളളത്. ആയതുകൊണ്ടുതന്നെ കടലിലേക്കു തിരികെ യാത്രയാകാതിരിക്കാന്‍ വളരെ സൂക്ഷ്മമായി മൂത്ത പെരുവണ്ണാന്റെ അര യില്‍ ചങ്ങലബന്ധിച്ചു പനയമഠം തറവാട്ടുകാര്‍ ചങ്ങലയുടെ എതിരറ്റം പിടിച്ചു കൊണ്ടാണ് കുളിപ്പിക്കുന്നത്. ദേവിയുടെ ആറാട്ടിനുശേഷം നാലുകാലില്‍ പരുത്തിതുണിചുറ്റി ഒരു മറയു ണ്ടാക്കി ഭഗവതിയെ ഇരുത്തി നാല് പെരുവണ്ണാന്‍ സ്ഥാനക്കാരും കൂടി ദേവിയെ അണിയിച്ചൊരുക്കുന്നു. ദേവിയെ ഒരുക്കാന്‍ അമ്പാളിതറവാട്ടുകാരും പങ്കുചേരു ന്നു. മറക്കുടയുമായി മുത്ത പെരുവണ്ണാത്തി മറയുടെ പുറത്ത് കാവലിരിക്കുന്നു. ദേവിയെ ഒരുക്കുന്നതിനടുത്തായി പൊയ്ക്കുതിരമേല്‍ ജാതവനും കാവല്‍ നില്‍ക്കുന്നു. ജാതവന് ഭക്തജനങ്ങള്‍ നേര്‍ച്ചയായി പുമാല, കുടമണി, ചുടിക്കയര്‍, മഞ്ഞപ്പൊടി എന്നിവയെല്ലാം ചാര്‍ത്താന്‍വരികയും ഭഗവതിക്ക് മുത്തപെരുവ ണ്ലാന്റെ കൈയ്യിൽ കുന്നത്തുകാര്‍ ആഭരണം ഏല്‍പ്പിക്കുകയും ചെയ്യുന്നു. തട്ടാന്‍മാര്‍ ഭഗവതിക്ക് പൊട്ട ഒട്ടിക്കാന്‍ കുന്നിപ്പശ കൊണ്ടുവരുന്നു. ചമയം കുടില്‍ പുരയ്ക്കല്‍ക്കാരും കൊണ്ടുവരുന്നു. ഒരുക്കങ്ങള്‍ക്കുശേഷം ജാതവനു മായി മൂന്നുതവണ ദേവിക്കു ചുറ്റും വലംവെയ്ക്കുന്നു. ആ സമയം ചെണ്ടമേളം ഉച്ചത്തിലായിരിക്കും. മുത്ത പെരുവണ്ണാന്‍ ദേവിയുടെ മുഖത്തെ തിരശ്ശീല നീക്കു ന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മകന്‍ അമ്മയെ കാണുന്ന നിമിഷമാ ണത് എന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് ജനങ്ങള്‍ ഉച്ചത്തില്‍ ദേവിയെ വിളിക്കു ന്നു. ഈ സമയം ഭക്തജനങ്ങള്‍ പിതൃക്കള്‍ക്കുവേണ്ടിയുള്ള ബലിതര്‍പ്പണങ്ങള്‍ ചെയ്യുന്നു. സുര്യോദയത്തിനുമുമ്പ് ഇളയപെരുവണ്ണാനും പനയമഠം സംഘവും 164 തിരിച്ചെഴുന്നള്ളി കുളിച്ച് ഈറനണിഞ്ഞ് പേടിയാട്ടകാവില്‍ പ്രവേശിക്കുകയും വിതാനങ്ങള്‍ ഒരുക്കി പുജചെയ്ത് എട്ടുമണിയോടെ ക്ഷേത്രത്തിന് പുറത്ത് വിളക്കുവെച്ച് ഗണപതിപൂജയും പീഠം എഴുന്നള്ളിച്ച് വിതാനിച്ച അരിയെറിയല്‍ ചടങ്ങും നിര്‍വഹിക്കുന്നു. ശിരസ്സുമാഗ്രമായുള്ള ദേവീശില്പത്തില്‍ നെറ്റിയില്‍ ചന്ദ്രക്കലയും തിരുശേ ഷിപ്പിനുള്ള മുടിയിഴകളും നെറ്റിപ്പട്ടത്തോടൊപ്പം കൂട്ടിച്ചേര്‍ത്ത കമ്മലുകളും നേര്‍ച്ചയായി ലഭിച്ചിട്ടുള്ള ധാരാളം താലിമാലകളും കഴുത്തിലണിയിച്ചു പുപ്പട, തിരുവെള്ള എന്നിങ്ങനെയുള്ള രണ്ട് തുണികളാല്‍ വിശിഷ്ടമായി ഞൊറിഞ്ഞ് വള യാകൃതിയിലാക്കിയതിനുശേഷം മുഖം നടുവില്‍ വയ്ക്കുന്നു. ചുവപ്പുനിറവും മുന്‍വരിയില്‍ മുകളിലായി ഉയര്‍ന്നുനില്‍ക്കുന്ന ദ്രംഷ്രര്രകളും രനദ്രഭാവവുമാണ് ഭഗവതിക്കു നല്‍കുന്നത്. പുപ്പടയും തിരുവെള്ളയും മുഖം ചുറ്റിവയ്ക്കുന്നതിനാല്‍ ഭഗവതീശില്പം വലിയ രൂപാകൃതിയില്‍ കാണപ്പെടുന്നു. പിന്നീട് കടപ്പുറത്തുനിന്നും ജാതവനും ഭഗവതിയും മുന്നിലും പിന്നിലുമായി പേടിയാട്ടേക്കുള്ള യാത്രപുറപ്പെടുന്നു. ഈ സമയം ഓരോ വീടുക ളിലും തേങ്ങ വേവിച്ച വെളിച്ചെണ്ണ നിലവിളക്കില്‍ ഒഴിച്ച് കത്തിക്കുന്നു. ആദ്യമായി കുന്നത്തേക്കും ശേഷം കറുത്തങ്ങാട്ടേക്കും അവസാനം പേടിയാട്ടേക്കും ആണ് ദേവിയുടെ യാത്ര. ഈ യാത്രയില്‍ ദേവിയും ജാതവനും തമ്മില്‍ മൂന്നടി ദുരം പാലിക്കുന്നുണ്ട്. കുറേ മുമ്പിലേക്ക് ജാതവന്റെ പൊയ്ക്കുതിരയെ എടുത്തിട്ടുള്ള ആള്‍ ഓടിയും നടന്നുമെല്ലാം പോകുന്നതിനിടയില്‍ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ദേവിയുടെ അടുക്കലേക്ക് ഓടി അടുത്ത്, കുറച്ചകലത്തിലായി നിന്നശേഷം മേലോ ടടുയര്‍ന്ന് പ്രത്യേക താളത്തില്‍ രണ്ടുമുന്ന് ചാട്ടങ്ങള്‍ ചാടുന്നു. അമ്മയെ മകന്‍ വീണ്ടും വിണ്ടും കാണുവാനായി എത്തിനോക്കുകയാണെന്നാണ് ഐതിഹ്യം. ഇത് യാത്രയിലുടനീളം ആവര്‍ത്തിക്കുന്നു. ഇതൊടൊപ്പം തൈക്കൂട്ടത്തിൽ (്പതി നിധി ഭണ്ഡാരവും എഴുന്നളളിക്കുന്നുണ്ട്. പോരുന്ന വഴിയില്‍ കക്കാട്ടുപാടത്തു വെച്ച് കോമരം മൂത്ത പെരുവണ്ണാനോട് കലല്‍പനചൊല്ലുന്നു (ചെയ്യേണ്ട കാര്യ ങ്ങള്‍). പേടിയാട്ടുഭഗവതി മനേഴി ഇല്ലത്തിന്റെ അടുത്തെത്തുമ്പോള്‍ കോമരം മൂസ തിന്റെ മനേഴി ഇല്ലത്തുപോയി അനുവാദം ചോദിക്കുന്ന ഒരു ചടങ്ങുണ്ട്. അവിടെ നിലവിളക്ക്, പറയില്‍ നെല്ല്, നാഴി അരി, വാഴക്കുല, കസവിന്റെ മുണ്ട് എന്നിവ 165 ഒരുക്കിവെച്ചിട്ടുണ്ടാവും. ആ സമയം കോമരം മുസതിനോട് സമ്മതം ചോദി ക്കുന്നുണ്ട്. ദേവി ആദ്യം സന്ദര്‍ശിക്കുന്നത് കുന്നത്ത് നമ്പ്യാന്‍മാരുടെ വീട്ടിലാണ്. അവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുളള പീഠത്തില്‍ നിലവിളക്ക് തെളിയിച്ച് പൂജാദ്രവ്യങ്ങളെല്ലാം തയ്യാറാക്കിവെച്ചിട്ടുണ്ടാവും. ഈ പീഠം “മണിത്തറ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മണിത്തറയിലൊരുക്കുന്ന നിവേദ്യത്തിനെ വെള്ളരി നിവേദ്യമെന്നാണ് പറയുക. പായയില്‍ ഒന്‍പത് നാക്കിലകള്‍ മണിത്തറയില്‍ നിര നിരയായി വെച്ചതിനുശേഷം പുവന്‍പഴം, ഇളനീര്‍, വെറ്റില, അടയ്ക്ക, വെള്ളയരി മുതലായ പൂജാദ്രവ്യങ്ങൾ അതില്‍ വെയ്ക്കുന്നു. ദേവിയെയും ജാതവനെയും കുന്നത്തുവീട്ടില്‍ ഇറക്കിവെച്ച് ദേവിയെ കുറഞ്ഞ സമയം മണിത്തറയില്‍ കൊണ്ടി രുത്തുന്നു. ദേവി വിശ്രമിക്കുന്ന സമയമാണത് എന്നാണ് വിശ്വാസം. ശേഷം പൂജ ചെയ്ത് പ്രസാദം (മഞ്ഞള്‍) എല്ലാവര്‍ക്കും നല്‍കുന്നു. ഭഗവതിക്ക് ചാര്‍ത്താന്‍ സ്വര്‍ണ്ണവും പണവുമായി ഭക്തര്‍ കാത്തിരിക്കുന്നു. 3.6.2.1 പടകാളിത്തല്ല് - കുന്നത്ത് ദേവിയുടെ വിശ്രമസമയത്താണ് ഇഷ്ടവിനോദമായ പടകാളിത്തലല്‍ നടക്കു ന്നത്. ഈ സമയം ഭക്തജനങ്ങള്‍ ദേവിയെ ദര്‍ശിക്കാന്‍ തിരക്കുകൂട്ടുന്നു. കുന്നത്തുതറവാട്ടിലെ മണിത്തറയില്‍നിന്നും അല്പം അകലെയായി റോഡിന് എതിര്‍വശത്തുള്ള വിശാലമായ പാടശേഖരത്തുവെച്ചാണ് പടകാളിത്തലല്‍ നടക്കുന്ന ത്. ദേവി ഇതുകണ്ട് ആന്പധവദിച്ചിരിക്കുമ്പോള്‍ കുന്നത്തുതന്നെ വളരെ ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന ഒരു തെങ്ങില്‍നിന്ന് (ഒറ്റത്തെങ്ങ് എന്നാണ് ഇതിനെ വിളി ച്ചിരുന്നത്) ദേവിയുടെ ദാഹം അകറ്റുവാനായി കരിക്ക് വെട്ടിക്കുടിച്ച് ദാഹം അകറ്റും എന്ന ഒരു വിശ്വാസം നിലനിന്നിരുന്നു. ആ തെങ്ങ് ഇന്ന് അവിടെയില്ല. കാലപ്പഴക്കം കൊണ്ട് അത് മുറിഞ്ഞുവീണു. ഈ സമയം പടകാളിത്തല്ലിനായി വെളിച്ചപ്പാട അമ്പാളി തറവാട്ടുകാരെയും തല്ലില്‍ പങ്കെടുക്കുന്നവരെയും പാട ത്തേക്ക് കുട്ടിക്കൊണ്ടു പോകുന്നു. അമ്പാളിയും കോമരവും പടകാളിക്കണ്ടം കല ക്കുന്ന ഒരു ചടങ്ങുണ്ട് (വെള്ളം ഇളക്കുന്നു). ആ സമയം പടകാളിത്തല്ലില്‍ പങ്കെ ടുക്കുന്നവര്‍ പാടവരമ്പത്ത് കയറിനില്‍ക്കണമെന്നാണ്. വെളിച്ചപ്പാടിന്റെ കല്പന കഴിഞ്ഞ് “ഏറ്റ് ഏറ്റ് ഏറ്റ് എന്ന് മൂന്ന് തവണ കോമരം ചൊല്ലിയതിനുശേഷമാണ് 166 പടകാളിത്തല്ല് ആരംഭിക്കുന്നത്. നല്ല പശിമയുള്ള ചെളിമണ്ണ് പാടത്തുനിന്നും വെട്ടിയെടുത്ത് വൃത്താകാരത്തില്‍ തറയൊരുക്കി അതില്‍ ചുവടുറപ്പിച്ചുകൊ ണ്ടാണ് പടകാളിത്തലല്‍ നടക്കുന്നത്. തല്ലാനുള്ള അവസരത്തിനായി കണ്ണും കാതും കൂര്‍പ്പിച്ച് വളരെ സൂക്ഷ്മതയോടെ പടകാളിത്തല്ലില്‍ ഏര്‍പ്പെടുന്നവര്‍ തറയ്ക്കു ചുറ്റും വട്ടത്തില്‍ ചുവടുവെച്ചു നടക്കും. കൈപ്പത്തി മാറി മാറി ഉയര്‍ത്തി വിറ കൊണ്ട ശരീരവുമായി പ്രത്യേക ആംഗ്യത്തോടെയാണ് നടക്കുന്നത്. പഴുതു നോക്കി കിട്ടുന്ന അവസരം പാഴാക്കാതെ എതിരാളിയുടെ പുറത്തോ തോള്‍ ഭാഗത്തോ അടിക്കുന്നു. ്രായം ചെന്നവരും യുവാക്കളും പടകാളിത്തല്ലില്‍ പങ്കെടു ക്കാറുണ്ട്. ജയാപചയങ്ങള്‍ മാറ്റുരച്ച് ഒരാള്‍ക്കു തന്നെ പലരുമായും ഇതില്‍ മല്‍സ രിക്കാം. പേടിയാട്ുടഭഗവതി കുന്നത്തുനിന്ന് യാത്രയാകുന്നതുവരെ മത്സരം തുര്‍ന്നു കൊണ്ടിരിക്കും. ആദ്യകാലങ്ങളില്‍ ദലിത് വിഭാഗങ്ങളായിരുന്നു പടകാളിത്തല്ലില്‍ ഏര്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ തിയുവിഭാഗങ്ങളും അണിനിരക്കുന്നു. കടലുണ്ടിയിലെ പുഴയ്ക്കല്‍ തിയ്യ തറവാട്ടുകാരും ഫറോക്ക് കരുവന്‍തിരുത്തി കുഴിപ്പള്ളി തിയു തറ വാട്ടുകാരും വല്ലാപ്പുന്നി പെരുവണ്ണാന്‍ തറവാട്ടുകാരുമാണ് തല്ലില്‍ പങ്കെടുക്കുന്ന ത്. ഈ സമയത്ത് ചെണ്ട ഒറ്റക്കൊട്ടുമാര്രമാണ് കൊട്ടുന്നത്. ഭഗവതി കറുത്ത ങ്ങാട്ടേക്ക് നോക്കിക്കഴിഞ്ഞാല്‍ ആ സമയം പടകാളിത്തല്ലില്‍ ഏര്‍പ്പെടുന്നവര്‍ തണ്ടാം വിരല്‍ ചെളിയില്‍ കുത്തി മുന്നു തവണ കുവണമെന്നുണ്ട്. ആദ്യകാലങ്ങ ളില്‍ ഒരു പാന്‍ കള്ളും അറുപത്തിരണ്ടേകാല്‍ ഉറുപ്പികയുമായിരുന്നു കൂലി. അമ്പാളി തറവാട്ടുകാരാണ് കൂലി നല്‍കുന്നത്. അതില്‍ പകുതി ഫറോക്കുകാര്‍ക്കു ള്ളതാണ്. ഇന്ന് കൂലി മൂവായിരത്തി എണ്ണുറുരുപ വരെയായി ഉയര്‍ന്നു. കാണി കള്‍ പടകാളിത്തല്ലുകാര്‍ക്ക് പത്തും ഇരുപതും ഉറുപ്പിക നല്‍കാറുണ്ട്. തല്ലിനു ശേഷം അമ്പാളി തറവാട്ടിലേക്കാണ് ദേഹശുദ്ധിവരുത്താന്‍ പോകുന്നത്. കുളി കഴിയുമ്പോഴേക്കും നാലു ലിറ്റര്‍ ബ്രാണ്ടി കളിക്കാര്‍ക്ക് നല്‍കുന്നു. കിട്ടുന്ന പണം പുഴയ്ക്കല്‍ തറവാട്ടുകാര്‍ തുല്യമായി വീതിച്ച് കൊടുത്ത് പിരിയുന്നു. ശേഷം ഭഗ വതിയും മകനും എഴുന്നള്ളുന്നത് കറുത്തങ്ങാട്ട ഇല്ലത്തേക്കാണ്. ഉത്സവദിവസം ആണ് ഇവിടെ കൊടിയേറ്റം നടത്തുന്നത്. അവിടെ മണ്ണൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തി പൂജ നടത്തി മൂന്ന് വലിയ നാക്കിലയില്‍ ഉണങ്ങലരി, പഴം, വെറ്റില, അടയ്ക്ക തുടങ്ങിയവകൊണ്ടുള്ള നിവേദ്യം ഒരുക്കുന്നു. ശേഷം വൈകീട്ട് അഞ്ചുമ 167 ണിയോടെ ഭഗവതി എഴുന്നള്ളി പേടിയാട്ട കാവില്‍ മടങ്ങിയെത്തുന്നു. ഇവിടെ ഉത്സവദിവസം കത്തിക്കുന്ന വലിയ നിലവിളക്ക് വെള്ളരിവെക്കുന്ന പറ തുടങ്ങി യവ കോലോട്ടു തറവാട്ടില്‍നിന്നാണ് കൊണ്ടുവരുന്നത്. 3.6.2.2 താലപ്പൊലി - പേടിയാട്ടും ശേഷം കോട്ടയിലും പനയമഠത്തെ കാരണവരും കാരണവത്തിയും താലപ്പൊലിയേന്തി ഭഗവ തിയെയും ജാതവനെയും തൊഴുത് സ്വീകരിക്കുന്നു. പുരുഷന്‍മാരാണ് കാരണവ ത്തിക്കുപ്പുറമെ ഇതില്‍ പങ്കുചേരുന്നത്. മഞ്ഞപ്പൊടി, ഉണങ്ങലരി എന്നിവയാണ് താലപ്പൊലിക്ക് സാധാരണമായി ഉപയോഗിച്ചുവരുന്നത്. അതില്‍ നിന്ന് കുറച്ചു അരി “അരിയെറിയല്‍ ചടങ്ങിനായി ഉപയോഗിക്കുന്നു. പേടിയാട്ടഭഗവതിയെ ഉപാ സിച്ചു കൊണ്ടുവന്ന ഗുരുവിന് പേടിയാട്ട വിളക്ക് വയ്ക്കാനായി ഒരു തറയുണ്ട്. ആളുകള്‍ നേര്‍ച്ചയായി നല്‍കുന്ന ഇളനീര്‍ എറിഞ്ഞുടയ്ക്കുന്ന “ഇളനീരെറിയല്‍' എന്ന ചടങ്ങ് ഈ തറയില്‍വെച്ചാണ് നടക്കുന്നത്. അതിനുശേഷം ഇളയ പെരുവ ണ്ലാന്‍ താലപ്പൊലി ചൊരിയുകയും ഇരുമണി അരിവീതം താലപ്പൊലിക്കാര്‍ക്ക് കൊടുക്കുകയും ശേഷം പേടിയാട്ടെ കമ്മാള്‍ ചൊരിഞ്ഞ അരിയുടെ മദ്ധ്യത്തില്‍ കുന്തം കുത്തി രണ്ടായി പകുത്ത് ഒരുവിഹിതം പെരുവണ്ണാന്‍മാര്‍ക്കും ബാക്കി വിഹിതം പേടിയാട്ടേക്കും കൊടുക്കും. തെക്കേദിക്കില്‍വെച്ചു മറ്റ് അവകാശികള്‍ ഇത് ഭാഗംവെച്ചു കൊണ്ടുപോകുന്നു. ആശാരി, പെരുങ്കൊല്ലന്‍, തട്ടാന്‍ എന്നി വര്‍ക്കൊക്കെ ഈ വിഹിതത്തില്‍ അവകാശം ഉണ്ടാവുകയും പേടിയാട്ട കാരണ വര്‍ക്ക് പലഹാരം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്യും. താലപ്പൊലിയ്ക്കു ശേഷം ജാതവനെ തറയിലിരുത്തി പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. പേടിയാട്ട താലപ്പൊലിക്കുശേഷം കുത്തുവിളക്ക്, ചങ്ങലവട്ട, കിണ്ടിയും വെള്ളവും, നിലവിളക്കുമേന്തി പനയമഠം തറവാട്ടുകാരായ മൂത്ത കാരവണ ത്തിയും പുരുഷന്മാരും താലപ്പൊലിയേന്തി ദേവിയെ വരവേറ്റ് പ്രദക്ഷിണംചെയ്ത് വലിയ അമ്പലത്തിന്റെ അകത്തളത്തില്‍ ദേവീപീഠത്തില്‍ പ്രതിഷധഠിക്കുന്നു. അകത്തളത്തിനുപുറത്ത് തിയ്യ തറവാട്ടുകാര്‍ ആദ്യകാലങ്ങളില്‍ താല പ്പൊലി എടുത്തിരുന്നു. മറ്റാര്‍ക്കും താലപ്പൊലി എടുക്കാന്‍ അവകാശമില്ല. ആ സമയം ജാതവന്‍ അകത്തളത്തിന്റെ ചുറ്റുമതിലിന് പുറത്ത് ചെറിയ അമ്പലത്തിന്റെ അടുത്ത് കാത്തുനില്‍ക്കുന്നു. ശേഷം ഏഴ് വിഭാഗങ്ങള്‍ക്കായി ഏഴ് ഇലകളില്‍ 168 നിവേദ്യം ഒരുക്കുന്നു. അരിയും ശര്‍ക്കരയും നെല്ലും മറ്റും നിവേദ്യമായി കൊടുക്കു കയും ചെയ്യുന്നു. കാരണവരുടെ കാര്‍മ്മികത്വത്തിലാണ് പൂജചെയ്ത് നിവേദ്യം അര്‍പ്പിക്കുന്നത്. കോമരം അടങ്ങിയതിനുശേഷം നിവേദ്യം അവകാശികള്‍ക്കായി ഭാഗിച്ചുനല്‍കുന്നു. ഇതില്‍ വലത്തുനിന്നും നാല് ഇലയുടെ അവകാശം നല്‍കു ന്നത് പെരുവണ്ണാന്‍ സമുദായക്കാര്‍ക്കാണ്. ഇടത്തുനിന്ന് ഒരില പനയമംക്കാര്‍ക്കും ബാക്കിയുള്ളത് മറ്റു സമുദായക്കാരായ മാരാത്തയില്‍, അമ്പാളിത്തറവാട്ടുകാര്‍ക്കും വീതിക്കുന്നു. മനസ്സ്, ശരീരം, ഭക്ഷണം, ഭാഷണം, ഭാവം ഇവയിലെല്ലാം സമ്പൂര്‍ണ്ണ ശുദ്ധി വരുത്തി കഴുത്തില്‍ പൂമാലയും, കാല്‍ചിലമ്പും അരമണിയും വലതുകൈയ്യില്‍ പള്ളിവാളും ഇടതുകൈയ്യില്‍ ചിലമ്പും കുലുക്കി ശരീരം ദേവിയുടെ വെളിപാടു കള്‍ ആജ്ഞാസ്വ്രത്തില്‍ ഭക്തരോട് ഉറഞ്ഞുതുള്ളി കോമരമടങ്ങുന്നു. എന്നാല്‍ ഇന്ന് കോമരമില്ല. വാളെടുക്കുന്നത് പനയമറഠക്കാരാണ്. ആദരവോടെ പെരുവണ്ണാന്‍മാരും പനയമഠം തറവാട്ടുകാരും ചേര്‍ന്ന് ഭഗവ തിയെ ചെണ്ടകൊട്ടി മേളപ്പൊരുമയോടെ എഴുന്നള്ളിച്ച് കിഴക്കെ അമ്പലത്തില്‍ ്രതിഷഠിക്കുന്നു. ദേവീപീഠത്തില്‍ വീരാളിപ്പട്ട വിരിച്ച അരിയും പൂവും വിതാനിച്ച ദേവിയെ കുടിയിരുത്തുന്നു. അമ്മയോട് യാത്രചൊല്ലി ജാതവന്‍ കോട്ടയിലേക്ക് തല താഴ്ത്തിപ്പിടിച്ച് വാദ്യമേളമില്ലാതെ സങ്കടത്തോടെ മടങ്ങുന്നു എന്നാണ് വിശ്വാസം. ഓഹരിയായി കിട്ടിയ നെല്ലും, മഞ്ഞളും പഴവും എല്ലാം കൊണ്ടാണ് അകമ്പടിക്കാരുമായി ജാത വന്റെ കോട്ടയിലേക്കുള്ള മടക്കം. ജാതവിന്റെ മടക്കത്തിനുശേഷം കാണിക്കയായി ലഭിച്ച വസ്തുക്കളും (സ്വര്‍ണ്ണത്താലി, മഞ്ഞള്‍പ്പൊടി, മഞ്ഞപ്പന്തം, കൊടി, വെളി ചെണ്ണ, ചന്ദനത്തിരി, പട്ട, പണം) ഭണ്ഡാരം തുറന്ന് എണ്ുിത്തിട്ടപ്പെടുത്തുന്നു. ശേഷം എല്ലാവരും കോട്ടയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പെരുവണ്ണാന്‍ സമുദായ ത്തിലെ മൂത്ത കാരണവത്തിയും മറ്റും താലപ്പൊലിയേന്തി സ്വീകരിച്ചാനയിക്കു കയും ശേഷം ജാതവന്റെ പൊയ്ക്കുതിരയെ മുത്തപെരുവണ്ണാന്‍ കുടില്‍പുര യ്ക്കല്‍ തറവാട്ടില്‍ പൂജാദി കര്‍മ്മങ്ങള്‍ചെയ്ത് കുടിയിരുത്തുന്നു. അത്താഴത്തിനു ശേഷം എല്ലാവരും ഉറങ്ങുന്നു. 169 3,7 ഉത്സവാനന്തര അനുഷ്ഠാനങ്ങള്‍ പേടിയാട്ടുകാവ് ഉത്സവത്തിനു ശേഷമുള്ള അനുഷ്ഠാനങ്ങള്‍ നിരവധിയാ ണ്. 3.7.1 പേടിയാട്ു ഉത്സവപ്പിറ്റേന്ന് ഉത്സവപ്പിറ്റേന്ന് കൊറോത്ത് തറവാട്ടിലേക്ക് വാഴക്കുല കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. ആ സമയം അവിടെനിന്ന് നെല്ല്കുത്തിയ അരി നല്‍കുന്നു. പനയമഠം തറവാട്ടുകാര്‍ പേടിയാട്ടകാവിലെ പരദേവതയ്ക്ക് നേര്‍ച്ച അര്‍പ്പിച്ചതിനുശേഷം ദേവിയുടെ അവകാശക്കാരായ അംഗക്കാര്‍ക്ക് സന്ധ്യയോടുകുടി നേര്‍ച്ച നല്‍കു ന്നു. അപ്പനേദ്യമാണ് പരദേവതയ്ക്ക് നേര്‍ച്ചയായി നല്‍കുന്നത്. ഇവര്‍ ഉത്സവത്ത ലേന്ന് പടച്ചോറ് കഴിച്ചാല്‍ പിന്നെ ദേവിയെ കുടിയിരുത്തി കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയായതിനുശേഷം മാത്രമേ അരി ആഹാരം കഴിക്കുകയുള്ളൂ. അതുവരെ പഴം, ഇളനീര്‍ എന്നിവയാണ് ഭക്ഷണം. രാത്രിയോടെ എല്ലാവരും മധ്യമത്തില്‍ പുറത്തുവെച്ച് (്വതംമുറിക്കുകയും ഭക്ഷണശേഷം വപിരിയുകയുംചെയുന്നു. കൊറോത്തുനിന്നും ലഭിക്കുന്ന അരികൊണ്ടാണ് അന്ന് തറവാട്ടുകാര്‍ കഞ്ഞിവെച്ച് കുടിച്ച് പിരിയുന്നത്. 3.7.2 ജാതവന്‍കോട്ടയില്‍ ഉത്സവപ്പിറ്റേന്ന് ജാതവന്‍കോട്ടയില്‍ ഉത്സവപ്പിറ്റേന്ന് രാവിലെ പതിനൊന്നുമണിയോടെ പൂജ ചെയ്ത് ജാതവനെ കുടിയിരുത്തിയതിനുശേഷം ജാതവന്റെ കുതിരയെ അഴിച്ച് തറവാട്ടില്‍ വയ്ക്കുന്ന ചടങ്ങ് നടക്കുന്നു. കുതിരയുടെ രൂപം കെട്ടിയുണ്ടാ ക്കിയ മുളകൊണ്ടുള്ള അലകുകളും പൊതിഞ്ഞ തുണികളും മറ്റുചമയങ്ങളുമെല്ലാം (കുതിരക്കുട്) തറവാട്ടിലാണ് ഏഴുദിവസം സൂക്ഷിക്കുന്നത്. ഏഴാമത്തെ ദിവസം പുണ്യാഹത്തിനുശേഷം ജാതവന്‍ കോട്ടയിലേക്ക് തിരികെ വെക്കുന്നു. ജാതവന്‍ കോട്ടയില്‍ പൂജയ്ക്കുശേഷം മുത്തപരുവണ്ണാന്‍ ഒരു കോഴിയെ അറുത്ത് ഇറച്ചി യാക്കി ഇറച്ചി, കള്ള്, റാക്ക്, കലത്തപ്പം, അരിത്തരി മുതലായവ നിവേദ്യമായി നല്‍കുന്നു. എന്നാല്‍ കള്ളും മദ്യവും ഇറച്ചിയും മിതമായി മാത്രമേ ഉപയോഗി ക്കാവു എന്ന നിയമമുണ്ട്. അത് ലംഘിച്ചുകുടാ. 170 ക്ഷേത്രത്തിന്റെ അകത്തളത്തില്‍ ജാതവനും കൊട്ടിലില്‍ രണ്ട് അംഗ ക്കാരും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജാതവന് പൂജവെയ്ക്കുന്നതോടൊപ്പം അംഗക്കാര്‍ക്ക് വിളക്കുതെളിച്ച് ഇറച്ചിയും കളളും റാക്കും വയ്ക്കുന്നു. ജാതവപൂജ കഴിഞ്ഞതിനുശേഷം അംഗക്കാര്‍ക്കുള്ള പുജ അര്‍പ്പിക്കുന്നു. മുകളിലെ ജാത വന്‍കോട്ടയില്‍ കോഴിയെ അറുക്കാന്‍ പാടില്ലെന്ന നിയമം പാലിച്ചുകൊണ്ട് തറവാ ട്ടില്‍ ഒരു കോഴിയെ അറുത്ത് ഇറച്ചിയാക്കി ഒന്നാകെ അപ്പവും മറ്റെല്ലാം ജാത വന്‍കോട്ടയിലേക്ക് കൊണ്ടുപോയി പുജയ്ക്കുശേഷം കോട്ടയുടെ സമീപത്തായി “ദിക്കിരിക്കല്‍” എന്ന ചടങ്ങ് നടത്തി അവിടെവെച്ച് ഒരു കഷ്ണം മാംസം മാത്രം കഴിച്ച് ബാക്കിയുള്ളത് മുഴുവനായും തറവാട്ടിൽ ഒരു മുറിയില്‍ കൊണ്ടുവയ്ക്കു ന്നു. അവിടെവെച്ച് കാരണവന്‍മാര്‍ക്ക് കൊടുക്കുകയും കാരണവന്‍മാര്‍ അത് അവിടെയുള്ള എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. 3.7.2.1 ജാതവന്റെ പൊയ്ക്കുതിരയെ അഴിക്കുന്ന ചടങ്ങ് പൊയ്ക്കുതിരയെ അഴിക്കുന്ന ചടങ്ങ് നടക്കുമ്പോള്‍ തറവാട് വീടിന്റെ അന്തരീക്ഷം ആട്ടവും പാട്ടും കൊണ്ട് സംഗീത മുഖരിതമാകുന്നു. പൂജയ്ക്കു ശേഷം കോട്ട അവകാശികളാണ് പൊയ്ക്കുതിരയെ ആദ്യം അഴിക്കുന്നത്. ബാക്കി തേഞ്ഞിപ്പലന്‍മാരുടെ അവകാശമാണ്. കുതിരക്കൂട തറവാട്ടില്‍ സൂക്ഷിക്കുന്നു. കോഴിയുടെ കക്കും കരളും വെച്ച് അംഗപൈതങ്ങള്‍ക്ക് നിവേദ്യമായി സമര്‍പ്പിക്കു ന്നു. ഉപ്പുചേര്‍ക്കാത്ത മഞ്ഞച്ചോറും കോഴിയിറച്ചിയും ്രസാദമായി ഇലച്ചീന്തില്‍ അവിടെ കൂടിയവര്‍ക്കെല്ലാം കഴിക്കാന്‍ നല്‍കുന്നു. പിന്നീട “നാട്ടകം അളക്കുക എന്ന ചടങ്ങാണ്. ഏറനാട്, വള്ളുവനാട്, കുറുമ്പനാട്, പരപ്പനാട് ഈ ദേശ ക്കാര്‍ക്കെല്ലാം ഓരോ ഓഹരി നല്‍കുന്നു. ഇവിടെ യഥാവിധി ഏതെങ്കിലും തര ത്തില്‍ ഒരു വിഘ്നം ഉണ്ടാവുകയാണെങ്കില്‍ നിശ്ചയിക്കപ്പെട്ട അവകാശികള്‍ ഉത്സ വച്ചടങ്ങുകള്‍ നടത്തേണ്ടതാണെന്നാണ് വിശ്വാസം. ഭക്ഷണശേഷം അവരവരുടെ ഓഹരിയുമായി എല്ലാവരും പിരിയുന്നു. 3.7.2.1.1 ജാതന്‍കോട്ട: ഐവര്‍കളി കാളീചരിതം പ്രതിപാദിച്ച അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവര്‍കളി. പാണ്ഡവര്‍ കളി, ഐവര്‍ നാടകം, തട്ടിന്‍ മേല്‍കളി (കണ്ണില്‍ കുത്തി ക്കളി എന്നും ഇതിനെ പറഞ്ഞുവരുന്നു). ക്ഷേത്രമതിലിനു വെളിയില്‍ മൂന്നോ, 171 നാലോ അടി ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി, അരങ്ങേറുന്നത്. കാളീ ഭക്തനായ കര്‍ണ്ണനെ പാണ്ഡവര്‍ വധിച്ചതറിഞ്ഞ് രദ്രഭാവം പൂണ്ട് പാണ്ഡ വരെ വധിക്കാന്‍ പുറപ്പെട്ട കാളിയെ തൃപ്തിപ്പെടുത്താന്‍ ശ്രീകൃഷ്ണന്‍ പാണ്ഡ വര്‍ക്ക് ഉപദേശിച്ചു കൊടുത്തതാണ്, ഈ അനുഷ്ഠാനം എന്നാണ് ഐതിഹ്യം. കാളീകോപം മനസ്സിലാക്കിയ ശ്രീകൃഷണന്‍ പാണ്ഡവരെ വിളിച്ചുവരുത്തി ദേവിയെ പ്രകീര്‍ത്തിച്ച് പാട്ടുപാടി കളിച്ച് ദേവീഗ്രീതി കരസ്ഥമാക്കണമെന്ന് ഉപദേ ശിച്ചു. ശ്രീകൃഷ്ണന്‍ തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടു ത്തു. പാണ്ഡവരെകൊണ്ട് കളിപ്പിച്ചതിന്റെ ഫലമായി ദേവി പ്രസാദിച്ചു പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. പഞ്ചപാണ്ഡവരുടെ കളി എന്നതിനാലാണ് ഈ കലാരൂപത്തിന് ഐവര്‍കളി എന്ന പേര്‍ വന്നത്. കളിക്കാരുടെ നടുവില്‍ കത്തിച്ചുവെച്ചിരിക്കുന്ന വിളക്ക് ശ്രീകൃഷ്ണന്‍ തന്നെയെന്നാണ് വിശ്വാസം (അജി ത്കുമാര്‍, 2004: 115), ഐവര്‍കളി തികച്ചും ഗാനര്രധാനമായ ഒരു ദൃശ്യകലാരുപമാണ്. ശേഖരി ക്കപ്പെട്ടവയില്‍ കുടുതല്‍ ഐവര്‍കളിപ്പാട്ടുകള്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നായതിനാല്‍ പ്രദേശത്തെ ഐങ്കുടിക്കാന്മാരുടെ പ്രാദേശികഭാഷാസ്വരൂപം ഈ പാട്ടുകളില്‍ ദര്‍ശിക്കാന്‍ കഴിയും. ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരുന്ന അനുഷ്ഠാനകല യെന്ന നിലയിലാണ് പേടിയാട്ട ഭഗവതിക്കാവിനോടനുബന്ധിച്ച ജാതവന്‍കോട്ട യില്‍ ഐവര്‍കളി നടക്കുന്നത്. കുതിരയെ അഴിക്കലെന്ന കുടികുട്ടല്‍ ചടങ്ങുദി വസം രാവിലെ പത്തുമണിയോടുകുടി തുടങ്ങുന്നു. ഒരു കോല്‍ പൊക്കത്തില്‍ MSIF കുരുത്തോല, മാങ്കൊത്ത്, പുഷ്പമാല ഇവകൊണ്ട് അലങ്കരിക്കുന്നു. തട്ടു ണ്ടാക്കിയ ആശാരി കന്നിമൂലയില്‍ ഗണപതിക്ക് പടുക്കയിട്ട നീരുംപുവും നല്‍കുന്നു. ഗണപതിയേയും നാടിനേയും തറവാട്ടുകാരണവരേയും സ്തുതിച്ചു പാടിക്കൊണ്ട് കളി തുടങ്ങും. കളിക്കാര്‍ക്ക് ഒരാഴ്ച ്രതം വേണമെന്നുണ്ട്. മെയ്‌വഴക്കം വേണ്ടിവരുന്ന ചുവടുവെച്ചുളള കളിയാണ് ഐവര്‍കളി (അയ്യ രുകളി). ആദ്യം ചുവടുകള്‍ ചവിട്ടുന്നു. പതിനഞ്ചോളം ചുവടുകള്‍ വായ്താളം അനുസരിച്ച് ചവിട്ടും. പലരും ചിലങ്കയും മാവിന്റെ തോലില്‍ ഘടിപ്പിച്ച കച്ചയെന്ന ചിലങ്ക കാലിലും പട്ടുകൊണ്ട് തലയിലും മുഖത്ത് കണ്ണാടിയും അണിയുന്നു. കഴുത്തില്‍ മാല, കൈക്കെടു (തോള്‍വള) തുടങ്ങിയവ വേണമെങ്കില്‍ ആകാം. മണിബന്ധത്തില്‍ കുലുങ്ങുന്ന വെങ്കലത്തിലുള്ള മുടുവ് (അരഞ്ഞാണം) ധരിക്കും. 172 അരയില്‍ മഞ്ഞള്‍ മുക്കി നിറം വരുത്തിയ മഞ്ഞമുണ്ടായ ആടയും ധരിക്കുന്നു. ആടയെ വെള്ളിക്കച്ചകൊണ്ട് മുറുക്കികെട്ടി അതിനുമുകളില്‍ പുറം കച്ച ചുറ്റിക്കെ ട്ടും. മാറത്ത് അരവരെ ചന്ദനം പൂശും. മുഖത്ത് ഒന്നോ രണ്ടോ പുള്ളി. വാദ്യങ്ങള്‍ ഒറ്റച്ചെണ്ട, ചീയം (ഇലത്താളം) ഒരു മകിടം (തപ്പ്) കളിക്ക് ആറ് പേരും വാദ്യ ത്തിന് മുന്ന് പേരും ചേര്‍ന്ന് ആകെ ഒന്‍പത് പേരാണ് വേണ്ടത്. ആദ്യം കളിക്ക് അഞ്ചുപേര്‍ വരും. ഇവരുടെ കളിയാണ് പിള്േളര്‍കളി. കളിയുടെ ഏതെങ്കിലും ഭാഗത്തുവെച്ച് ആറാമതായി ആശാന്‍ തട്ടില്‍ കയറും. ശ്രീകൃഷ്ണന്‍ വരുന്നു എന്നാണ് സങ്കല്പം. അപ്പോള്‍ ആശാന്‍ ഒരു ശ്രീകൃഷ്ണ സ്തുതിയും പാടും. ഒടു വില്‍ കഥാമോക്ഷം പാടി കളി അവസാനിപ്പിക്കുന്നു. പരുത്തിക്കാടന്‍, കോട്ട, എരമംഗലന്‍, തേഞ്ഞിപ്പലന്‍ എന്നീ വിഭാഗ ങ്ങള്‍ക്കു ഓരോ ഇടങ്ങഴിവീതവും വാദ്യോപകരണങ്ങള്‍ കൊണ്ടു വരുന്നതിന് 10 നാഴിയും കുതിരയെ ഒരുക്കുന്ന കോട്ടക്കും സഹായിയായ എരമംഗലനും രണ്ടും ഒന്നും നാഴി വീതവും കൊടുക്കുന്നു, വാദ്യക്കാരായ തേഞ്ഞിപ്പലന്‍കാര്‍ക്ക് അഞ്ച് ഇടങ്ങഴിയും വഴിപാട് എടുത്ത് ചൊരിഞ്ഞ പരുത്തിക്കാടനന്‍് ഒരു ഇടങ്ങഴിയും കൊടുക്കുന്നു. ചുമട് കൊണ്ടുനടന്നത് എരമംഗലന്‍കാരാണ്. അവര്‍ക്ക് ഒരു ഇട ങ്ങഴിയും. ജാതവനെ എഴുന്നള്ളിക്കുന്ന കുതിരയെ നയിക്കുന്ന കോട്ടക്ക് മൂന്നും സഹായി എരമംഗലന രണ്ട് ഇടങ്ങഴിയുമാണ് കിട്ടുന്നത്. കൂടാതെ കൂലിയായി എരമംഗലനും പരുത്തിക്കാടനും രണ്ട് ഇടങ്ങഴിവിതം ലഭിക്കുന്നു. രണ്ടാംദിവസവും ജാതവനുമായി ഉര്‍ തെണ്ടാന്‍ ഇറങ്ങുന്നുണ്ട്. രു തെണ്ടി കിട്ടുന്ന വഴിപാടുകളില്‍ പതിനാല്‍ ഇടങ്ങഴി വീതം മുത്ത പെരുവണ്ണാനും ഇളമനും മുന്നാമനും നാലാമനുമായി കിട്ടുന്നു. പരുത്തിക്കാടനും, കോട്ടക്കും, എര മംഗലത്തിനും തേഞ്ഞിപ്പലനും ഓരോ ഇടങ്ങഴി വീതവും വാദ്യം കൊണ്ടുവന്ന വര്‍ക്ക് അഞ്ച് ഇടങ്ങഴിയും കുതിരയെ കൊണ്ടുനടന്ന കോട്ടക്ക് അഞ്ചും സഹായി എരമംഗലത്ത് മൂന്നിടങ്ങഴിയും വിഹിതമായി ലഭിക്കും. വഴിപാട് ചുമന്നു നടന്ന എരമംഗലനും ചൊരിഞ്ഞ് പരുത്തിക്കാടന് ഒന്നുവീതവും അവകാശം ലഭിക്കുന്നു. കുടാതെ കൂലിയിനത്തില്‍ ചുമടെടുത്ത പെരുമ്പറമ്പിന് രണ്ട് ഇടങ്ങഴി, എരമംഗ ലനും പെരിങ്ങോടനും മുന്ന് ഇടങ്ങഴി മുറം പിടിച്ചവര്‍ക്ക് മുന്നുനാഴിയും കൂലി യായി ലഭിക്കുന്നു. തിരുരാട ഉടുപ്പിക്കുന്ന മുത്ത പെരുവാണ്ണാന് രണ്ടും സഹായി പരുത്തിക്കാടന് ഒരിടങ്ങഴിയും കൂലിയായി കിട്ടും. കുട കൊണ്ടുവരുന്ന എരമംഗ 173 ലനും തഴ പിടിക്കുന്ന പരുത്തിക്കാടനും ഓരോ നാഴി നെല്ല് വീതം അവകാശം ലഭിക്കും. ജാതവന്റെ ആയുധമായ പൊന്തി വഴിപാടായി ലഭിക്കും. ഇത് ചുമക്കുന്ന കോട്ടക്കും അരി ചുമക്കുന്ന എരമംഗലനും പഴം ചുമക്കുന്ന പരുത്തിക്കാടനും ഓരോ നാഴി വീതം നെല്ല് ലഭിക്കും. വഴിപാടായി കിട്ടുന്ന വെള്ളരി രണ്ട് നാഴി വീതം മുത്ത പെരുവണ്ണാനും ഇളമനും, മൂന്നാമനും നാലാമനും കിട്ടും. അവകാശമായി ഓരോ നാഴിവീതം പരു ത്തിക്കാടന്‍, കോട്ട, എരമംഗലന്‍, തേഞ്ഞിപ്പലന്‍ എന്നിവര്‍ക്കും തിരുരാട ഉടുപ്പി ക്കുന്ന മുത്ത പെരുവണ്ണാന്‍ അഞ്ചും സഹായിയായ പരുത്തിക്കാടന് മൂന്നും നാഴിവീതം വിഹിതം ലഭിക്കുന്നു. കൂടാതെ ഏറനാട്, ചേറനാട, രാമനാട, പരപ്പനാട് എന്നീ ദേശത്തുള്ളവര്‍ കാവിലുണ്ടെങ്കില്‍ ഓരോ നാഴിവീതം കൊടുക്കുന്നു. പാലക്കാട്ടേക്കും ഒരു നാഴി കൊടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ധാന്യങ്ങള്‍ ചൊരിയുമ്പോള്‍ മുറം പിടിക്കുന്ന പരുത്തിക്കാടന് മൂന്ന് നാഴി നെല്ല് ലഭിക്കും. ഇങ്ങനെ ആയിരുന്നു ഉത്സ വചടങ്ങുകളുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ ജോലിയും ചെയ്യുന്നവര്‍ക്ക് കിട്ടിയി രുന്ന അവകാശങ്ങളും കൂലിയും. പൂപ്പടയും തിരുടാടയും അലക്കുന്നതിന് പെരു വണ്ണാന്മാരിലെ മൂത്ത കാരണവത്തിക്കും അളവില്‍ ഒരു പങ്കുണ്ട്. ഏഴു വെയിലും ഏഴ് മഞ്ഞും കൊണ്ട് ഉണങ്ങണം ഈ വസ്ത്രങ്ങള്‍ എന്നാണ് ചട്ടം. ജാതവനുമായി രുതെണ്ടുമ്പോള്‍ വഴിപാടായി നെല്ലും, അരിയും, പഴങ്ങ ളും, പണവും മറ്റും ലഭിക്കും. കാവിലേക്ക് ദ്രവ്യങ്ങളായി കിട്ടുന്ന സമ്പത്തിന്റെ കൈകാര്യകര്‍ത്താക്കാള്‍ മേല്‍ജാതി വിഭാഗക്കാരാണ്. പകലന്തിയോളം ഉത്സവ നടത്തിപ്പിന് ആവശ്യമായ ജോലികള്‍ ചെയ്യുന്ന കീഴാളജനവിഭാഗങ്ങള്‍ക്ക് നെല്ലും അരിമണിയും കുറഞ്ഞ പണവുമാണ് കൂലി. 3.7.3 ഉത്സവം കഴിഞ്ഞ് പേടിയാടു് ഏഴാം ദിവസം ഉത്സവം കഴിഞ്ഞ് പേടിയാട്ട ശുദ്ധീകരണപ്രവ്ൃത്തികള്‍ ആരംഭിക്കുന്നു. 3.7.3.1 ഏഴാം പുണ്യാഹം ്രഭാതത്തോടുകുടി ക്ഷേത്രനടതുറന്ന് അമ്പലമുറ്റം അടിച്ചുവാരി ചാണകം മെഴുകി പീഠവും വിളക്കും വൃത്തിയാക്കുന്ന. ഈ സമയം സ്ത്രീകള്‍ പൂജയ്ക്കുള്ള അരി, അവല്‍, ഇളനീര്‍, പഴം എന്നിവ തയ്യാറാക്കുന്നു. തറവാട്ടുകാര്‍ 174 എല്ലാവരും (വതത്തിലായിരിക്കും. ഉത്സവത്തിനേറ്റിയ കൊടി അഴിച്ചതിനുശേഷം മണ്ണൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വന്ന് ഗുരുവിന് പൂജയര്‍പ്പിച്ച് ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം പനയമറഠത്തിലെ ഗുരുവിനും പൂജ നടത്തുന്നു. അവല്‍, പഴം, വെറ്റില, അടയ്ക്ക, ഇളനീര്‍ എന്നിവയാണ് പൂജാദ്രവ്യങ്ങൾ. കാരണവരുടെ നേതൃത്വത്തില്‍ ഗുരു, ദേവി, പടിമാനമുത്തപ്പന്‍ എന്നിവര്‍ക്കായി മുന്ന് നാക്കിലവെച്ച് പുജാകര്‍മ്മം നടത്തുന്നു. അവസാന പ്രതിഷ്ഠയാണ് പടിമാന മു ത്തപ്പന്‍. പുണ്യാഹത്തിനും ഉത്സവത്തിനും ഗുരുസ്ഥാനത്ത് വിളക്കുവെയ്ക്കുന്നു. അന്നുതന്നെ സര്‍പ്പത്തിനും നേദ്യമുണ്ട്. സുത്രഹ്മണ്യന്റെ കാവലായ നാഗമാതാവ് ഇവിടെ കുടികൊള്ളുന്നു എന്നാണ് സങ്കല്‍പം. ഈ ദിവസം സര്‍പ്പക്കാവില്‍ പൂജ നടത്തുന്നുണ്ട്. പൂജ അവസാനിച്ചതിനുശേഷം മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പു തിരി എല്ലാവര്‍ക്കും ര്രസാദം നല്‍കി വിളക്കണയ്ക്കുന്നു. 3.7.4 ഉത്സവം കഴിഞ്ഞ് ജാതവന്‍ കോട്ടയില്‍ ഏഴാം ദിവസം ഉത്സവം കഴിഞ്ഞ് ജാതവന്‍കോട്ടയില്‍ ശുദ്ധീകരണ പ്രവൃത്തികള്‍ ആരംഭി ക്കുന്നു. 3.7.4.1 ഏഴാം പൂജ ജാതവന്‍കോട്ടയില്‍ ഏഴാംപുജയ്ക്കുളള ചടങ്ങുകള്‍ ആരംഭിക്കുന്നത് പ്രഭാതത്തോടുകൂടിയാണ്. ഇവിടെ പൂജയ്ക്കായി നാലാളുകള്‍ തയ്യാറായിരിക്കും. മൂത്ത പെരുവണ്ണാനാണ് ജാതവനന്‍ വേണ്ടിയുള്ള പൂജചെയ്യുന്നത്. ബാക്കിയുള്ള മൂന്നുപേര്‍ മൂന്ന് തറയിലുള്ള കാരണവന്‍മാര്‍ക്കായി പുജചെയ്യേണ്ടതാണ്. വഴിപാ ടായി കിട്ടിയ കോഴിയെയാണ് ബലി പൂജയ്ക്കായി എടുക്കുന്നത്. വഴിപാടായി കോഴിയെ കിട്ടിയില്ലെങ്കില്‍ പുറമെനിന്ന് വാങ്ങിക്കണം. ജാതവന ഇറച്ചി, കളള, അപ്പം, റാക്ക്, എന്നിവ പൂജയ്ക്കായി എടുക്കുമ്പോള്‍ താഴെ കാരണവന്‍മാര്‍ക്ക് അവല്‍, മലര്‍ തുടങ്ങിയവയാണ് പൂജയ്ക്കായി ഉപയോഗിക്കുന്നത്. സന്ധ്യാദീപം കൊളുത്തിയതിനുശേഷം കുതിരക്കൂട കൊട്ടിലിലേക്ക് വെയ്ക്കുന്നു. ഉത്സവം കഴിഞ്ഞ് ഏഴുനാള്‍വരെ കോട്ടയില്‍ വിളക്ക് കൊളുത്തുകയില്ല. ഏഴാംനാള്‍ മുതല്‍ എല്ലാ ദിവസവും നടതുറന്ന് വിളക്ക് വയ്ക്കുന്നു. ഇവിടെ വഴിപാടായി സ്വര്‍ണ്ണം, വെളളി, മഞ്ഞപ്പന്തം, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, പാളയും കയറും, ചൂടി എന്നി വയും മറ്റും ലഭിക്കുന്നുണ്ട്. കോട്ടയില്‍ ദിവസംതോറും കത്തിച്ചുകിട്ടുന്ന ചന്ദന 175 ത്തിരിയുടെയും കര്‍പ്പുരത്തിന്റെയും ഭസ്മമാണ് ജനങ്ങള്‍ പ്രസാദമായി സ്വീകരി ക്കുന്നത്. നേര്‍ച്ച പ്രകാരം ജാതവന്‍ കോട്ടയില്‍ കെടാവിളക്ക് വഴിപാടായി നെയ്, തിരി തുടങ്ങിയവയും സമര്‍പ്പിക്കുന്നു. 3.8 വാവുത്സവവും കേരളത്തിന്റെ സാംസ്കാരികമണ്ഡലവും കടലുണ്ടി പഞ്ചായത്തില്‍ എല്ലാ വര്‍ഷവും ആഘോഷപൂര്‍വം നടത്തിവ രുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. തുലാമാസത്തിലെ അമാവാസിനാളി ലാണ് ഉത്സവം നടത്തപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്ന് ഇരുപത്തിരണ്ടിലെ [ബ്രിട്ടിഷ് വിരുദ്ധ മലബാര്‍ കലാപകാലത്തും ഒരു മുടക്കവും കൂടാതെ ആഘോഷപൂര്‍വം തന്നെ ഉത്സവം നടന്നിരുന്നുവെന്നാണ് പറയപ്പെടുന്ന ത്. അതിര്‍ത്തി ജില്ലയായ മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്ത് നിവാസികളു ടെയും മറ്റു ജില്ലാദേശക്കാരുടെയും സാന്നിദ്ധ്യംകൊണ്ട് സംഭവ ബഹുല മായിത്തന്നെയാണ് ഉല്‍സവനാളുകള്‍ കടന്നുപോകുന്നത്. കടലുണ്ടി വാവുത്സവം ഐക്യംകൊണ്ടും പരസ്പരധാരണകള്‍കൊണ്ടും ശ്രദ്ധേയമാണ്. ഇത് ഗ്രാമോത്സ വമായാണ് കൊണ്ടാടാറുള്ളത്. തൊട്ടുകൂടായ്മയും തിണ്ടിക്കൂടായ്മയും നിലനി ന്നിരുന്ന പൂര്‍വകാലങ്ങളില്‍ പോലും ഈ ഐക്യം നിലനിന്നിരുന്നു. ജാതിവ്യവ സ്ഥയില്‍ നമ്പൂതിരിമാര്‍, നായന്‍മാര്‍, പെരുവണ്ണാന്‍മാര്‍, നമ്പ്യാന്‍മാര്‍, തട്ടാന്‍മാര്‍, ആശാരിമാര്‍, തിയ്യന്മാര്‍ തുടങ്ങിയ വിഭാഗക്കാര്‍ ഇതില്‍ അവകാശികളായി പങ്കു ചേരുന്നു. ഉത്സവത്തിന്റെ നടത്തിപ്പില്‍ ജാത്യാധിഷഠിതമായിത്തന്നെ അനുഷ്ഠാന ങ്ങള്‍ പകുത്ത് വകവെച്ചുകൊണ്ടുള്ള ജാതിപങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് കടലുണ്ടി വാവുത്സവത്തെ പ്രസക്തമാക്കുന്നത്. കൂടാതെ ഇതര ജാതിമത വിഭാഗ ങ്ങളും നാടിന്റെ ഉത്സവമെന്ന നിലയില്‍ ഇതിനെ കാണുകയും എല്ലാ അര്‍ത്ഥ ത്തിലും സഹായിക്കുകയും പങ്കാളികളാകുകയും ചെയ്യുന്നതിനാല്‍ ഉത്സവം ഒരു മഹോത്സവമായി മാറുന്നു. കടലുണ്ടി വാവുത്സവത്തില്‍ പെരുവണ്ണാന്‍ വിഭാഗ ക്കാര്‍ക്കാണ് കുടുതല്‍ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുളളത്. ഇത് ജനമൈത്രിയുടെ ഉത്സവംകുടിയാണ്. കൊട്ടുംപാട്ടുമായി രരുചുറ്റു ന്നവരുടെ ആവേശവും ഇവിടെ കാണുന്നുണ്ട്. കൃഷിചന്തകളും വളക്കച്ചവടക്കാര്‍, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍, മിഠായി വില്‍പ്പനക്കാര്‍, അങ്ങിനെ അനവധി കച്ചവട ക്കുട്ടങ്ങള്‍ വാവുത്സവം പ്രമാണിച്ച് കുടിലുകെട്ടി താമസിക്കുന്നു. ഒരുമാസം മുമ്പു 176 തന്നെ കച്ചവടക്കാര്‍ വീടുകള്‍തോറും വില്‍പ്പന നടത്താറുണ്ട്. കടലയും, സര്‍ബത്തും, മോരിന്‍വെളളവും വില്‍ക്കുന്ന ്രദേശവാസികളായ കുട്ടികളുടെ വഴി യോരകച്ചവടങ്ങളും ഉത്സവത്തില്‍ കാണുന്നു. ഉത്സവത്തിന് രണ്ടുദിവസം മുമ്പ് ജാതവന്‍പുറപ്പാടിന്റെ അന്നുതന്നെ വീടുകളില്‍ വിരുന്നുകാര്‍ വന്നുചേരുന്നു. വിവാഹം കഴിപ്പിച്ച മക്കളും ജോലിസ്ഥലങ്ങളില്‍നിന്നും ഗൃഹനാഥനും മക്കളും അവരുടെ കൂട്ടുകാരുമെല്ലാം ഉത്സവത്തിന്റെ ഭാഗമാവുന്നു. ഉത്സവത്തിന് രണ്ടുദി വസം മുമ്പ് വിവിധപരിപാടികളോടെ കടലുണ്ടിയില്‍ ഗ്രാമോത്സവമായി കൊണ്ടാ ടുന്നു. കുടുംബശ്രീ യൂണിറ്റുകളെയും ക്ലബ്ബുകളെയും സ്ഥാപനങ്ങളെയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ദീപാലങ്കാരമത്സരങ്ങള്‍ നടത്താറുണ്ട്. 1948-നു മുമ്പ് പഴഞ്ചണ്ണൂര്‍ തറവാട്ടുകാരാണ് ഉത്സവനടത്തിപ്പില്‍ ്രധാനിക ളായിരുന്നെങ്കിലും ഇവര്‍ ഉത്സവ നടത്തിപ്പില്‍നിന്നും ഒഴിയുകയും ശേഷം കുടില്‍ പുരയ്ക്കല്‍ക്കാരിലേക്ക് ഉത്സവനടത്തിപ്പാവകാശം വന്നുചേരുകയും തുടര്‍ന്ന് ഇന്നും അവര്‍തന്നെയാണ് ഉത്സവത്തിന്റെ നേതൃത്വനിരയില്‍ നില്‍ക്കുന്നതും. കുടില്‍പുരയ്ക്കല്‍ക്കാരെ കുടാതെ തേഞ്ഞിപ്പലന്‍കാര്‍, പരുത്തിക്കാടന്‍മാര്‍, കോട്ട (ചോപ്പന്‍കോട്ട) എരമംഗലം എന്നീ പെരുവണ്ണാന്‍മാരും ഇതില്‍ പങ്കാളികളാണ്. മക്കത്തായസ്ര്പദായം വഴിയാണ് പെരുവണ്ണാന്‍മാര്‍ക്ക് സ്ഥാനങ്ങള്‍ ലഭ്യമാകുക. അപ്പുട്ടി പെരുവണ്ണാന്‍ മുപ്പത്തിയാറുവര്‍ഷത്തോളം മറ്റു സ്ഥാനക്കാരനായും പിന്നീട ആറുവര്‍ഷത്തോളം മൂത്ത പെരുവണ്ണാനായും സ്ഥാനം അലങ്കരിച്ചു. അപ്പുട്ടി പെരുവണ്ണാന്റെ പിതാവിന്റെ ജ്യേഷ്ഠസഹോദരന്‍ അദ്ദേഹത്തിന്റെ മുപ്പതാം വയസ്സുമുതല്‍ തൊണ്ണുറുവയസ്സുവരെ മുത്ത പെരുവണ്ണാന്‍ സ്ഥാനം വഹിച്ചുപോന്നു. അദ്ദേഹം മരണപ്പെട്ടതിനുശേഷം ജ്യേഷ്ഠന്റെ മകന്‍ നാലുവര്‍ഷ ക്കാലം മൂത്ത പെരുവണ്ണാനായി. പിന്നീട അപ്പൂട്ടി പെരുവണ്ണാന്റെ ജ്യേഷ്ഠനായി രുന്ന തെയ്യനായിരുന്നു പെരുവണ്ണാനായി അവരോധിച്ചത്. ഒന്‍പത് വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ അനുജന്‍ കൃഷ്ണന്‍ പെരുവണ്ണാനായിരുന്നു മൂത്തപെരു വണ്ണാന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്. പത്തു വര്‍ഷത്തിനുശേഷം കൃഷണന്‍ പെരു വണ്ണാന്‍ ദേഹവിയോഗം ഉണ്ടാവുകയും മൂത്ത പെരുവണ്ണാനായി അപ്പുട്ടി പെരുവ ണ്ലാന്‍ സ്ഥാനാലംകൃതനാവുകയും ചെയ്തു. പിന്നീട വാസു പെരുവണ്ണാനായി രുന്നു. ഗ്രസ്തുത സ്ഥാനം അലങ്കരിക്കുന്നത് ചന്ദരഹാസന്‍ പെരുവണ്ണാനാണ്. 177 മുപ്പത് പാഠഭേദങ്ങളിലൂടെ കടലുണ്ടി ദേശത്ത് പേടിയാട്ടകാവ് എന്ന പേരില്‍ അറിയപ്പെടുന്ന കാവില്‍ അമ്മദൈവസങ്കല്പമാണ് നിലനില്‍ക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ കാവാരാധനയുടെ മൂര്‍ത്തമായ വിശ്വാസങ്ങള്‍ ഇവിടെ ്രകടമാകുന്നുണ്ട്. എന്നാല്‍ അമ്മദൈവത്തെ ബ്രാഹ്മണികമായ വിശ്വാസ പശ്ചാ ത്തലത്തിലാണ് പ്രതിഷ്ധിച്ചിരിക്കുന്നത് ഉപ്പ് കുറുക്കാന്‍ പോയ ചെക്കുട്ടിനായരുടെ മടക്കയാത്രയില്‍ ഉറങ്ങിപ്പോ യതിനാല്‍ ഒരു സ്വപ്നം കാണുകയും സ്വപ്നത്തില്‍ ദിവ്യതേജസ്സിന്റെ കല്പന യുണ്ടാവുകയും ചെയ്തു. വീരാളിപ്പട്ട പുതച്ച ഒരു മഹതി തോണിയില്‍ സഞ്ചരിച്ചു അരികില്‍ എത്തി ഒരു പെട്ടി തരുമെന്നും അതുവെച്ച് പൂജ ചെയ്യണ മെന്നുമായിരുന്നു ആ കല്പന. ആ സ്വപ്നത്തില്‍ പറഞ്ഞതുപോലെ പെട്ടിയുമായി ഒരു മഹതി വരുകയും, ചെക്കുട്ടിനായര്‍ക്ക് ഒരു പെട്ടി കൈമാറുകയും ചെയ്തു. തോണിയിറങ്ങി കരയില്‍ കയറുമ്പോള്‍ ചെക്കുട്ടി നായര്‍ കരയില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയെ കാണുകയും അദ്ദേഹത്തിന്റെ കൈയ്യിലിരുന്ന പെട്ടി വെള്ളത്തിലേക്ക് ചാടിപ്പോവുകയും ചെയ്തു. ചെക്കുട്ടിനായരുടെ സഹോദ രിയുടെ ആര്‍ത്തവമാണ് ഇതിന് കാരണം. ഇതുമനസ്സിലാക്കിയ ചെക്കുട്ടിനായര്‍ വെള്ളത്തില്‍നിന്നും പെട്ടിയെടുത്ത് മാറോടുചേര്‍ത്ത് സമീപത്തുള്ള കൊടുംവന ത്തിലേക്ക് കയറുകയും അവിടെയുണ്ടായിരുന്ന കണ്ടാല്‍ ഇല്ലം പോലെ തോന്നി ക്കുന്ന പഴയ കെട്ടിടത്തില്‍ കൈയ്യിലുള്ള പെട്ടി സ്ഥാപിച്ച് ദിവ്യതേജസ്സ് കല്പിച്ച പ്രകാരം പൂജയാരംഭിക്കുകയും ചെയ്യുന്നു. പുരാവ്ൃത്തസൂചനയനുസരിച്ച് സ്ത്രീയുടെ ആര്‍ത്തവത്തെ അയിത്തമാക്കു കയും അത് സ്ത്രീയെന്ന നിലയില്‍ അമ്മദൈവത്തെ കൊണ്ടുതന്നെ സ്ഥായിയാ ണെന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ദിവ്യസ്വരൂപിണിയായ അമ്മദൈ വത്തിന്റെ സ്വരുപം വിഗ്രഹത്തിലേക്ക് പരിണമിപ്പിക്കുന്ന ആശാരിയായ ശില്പി യുടെ കണ്ണ് ദേവിതന്നെ നഷടപ്പെടുത്തുന്നു. കാഴ്ചകൊണ്ട് കീഴാളന്‍ അസ്പൃശ്യ നാണെന്ന ജാതിബോധത്തെ ദൈവസങ്കല്പംകൊണ്ട് സ്ഥാപിച്ചെടുക്കുന്ന സന്ദര്‍ഭ മാണ് ഇവിടെ കാണുന്നത്. കീഴാളന്റെ മനോധര്‍മ്മവും കൈവഴക്കവും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തിന്റെ സാംസ്കാരിക പരിസരങ്ങളില്‍ അമ്മ ദൈവങ്ങള്‍ വടക്കുനിന്നും മരക്കലത്തിലേറി കടലിലുടെ യാത്ര ചെയ്താണ് വന്ന 178 തെന്ന വിശ്വാസമാണുള്ളത്. തോണിയിലുടെ യാത്ര ചെയ്തുവന്ന സ്ത്രീയാണ് ദിഡ്യചൈതന്യമുള്ള പെട്ടി ചെക്കുട്ടിനായര്‍ക്ക് നല്‍കുന്നത് എന്നത് ഈ സങ്ക ലപത്തെ ബലപ്പെടുത്തുന്നു. ജാത്യാധിഷ്ഠിത ശുദ്ധാശുദ്ധബന്ധങ്ങളെ വളരെ സമര്‍ത്ഥമായി പുണ്യാഹ ങ്ങളിലൂടെയും തൊഴില്‍ വിഭജനങ്ങളിലുടെയും നിലനിര്‍ത്തുന്നുണ്ട്. ജലം മാതൃ ബിംബമായി കാണുന്ന സങ്കല്പനത്തെ സാധുകരിക്കാന്‍ കടലില്‍നിന്ന് വന്നു എന്ന കഥയാണ് എല്ലാ പാഠഭേദങ്ങളിലും പ്രതിപാദിക്കുന്നത്. ഇത് കടലുണ്ടി യുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട. പുഴയും കടലും കൃഷിഭൂമിയും ഇഴചേര്‍ന്ന സാമുഹികക്രമം രൂപപ്പെടുന്നതില്‍ പേടിയാട്ടകാവിനും അതിലെ വിശ്വാസസങ്കല്പങ്ങള്‍ക്കും വലിയ പങ്കുള്ളതായി കാണാം. 179 അധ്യായം 4 ഉത്സവത്തിന്റെ സാമുഹൃധര്‍മ്മം 4.൭ ആമുഖം ഉത്സവം എന്ന വാക്കിന്റെ അര്‍ത്ഥം “പതഞ്ഞുപൊങ്ങുന്നത് എന്നാണ്. ഹൈന്ദവക്ഷേ(്രങ്ങളുമായി ബന്ധപ്പെട്ട നടക്കുന്ന ആചാരങ്ങളെയും ചടങ്ങുക ളെയും സാധാരണയായി ഉത്സവം എന്നു പറയുന്നു. ഉത്സവനാളുകളില്‍ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഫലമായുണ്ടാകുന്ന ചൈതന്യം വിഗ്രഹത്തിലേക്കും ശ്രീകോവിലിനുപുറത്തേക്കും അവിടെനിന്ന് ആ ഗ്രാമം മുഴുവനും വ്യാപിക്കുന്നു എന്നാണ് വിശ്വാസം. വിശ്വാസം എന്തുതന്നെയായാലും ആ ഗ്രാമത്തിന്റെ സാമുഹ്യപുരോഗതിക്ക് ആവശ്യമായ പല സന്ദര്‍ഭങ്ങളും ഉത്സവനാളുകളില്‍ വന്നുചേരുന്നുണ്ട്. ഗ്രാമവാ സികളായ വിവിധ ജാതിമതവിഭാഗങ്ങളുടെ സന്ദര്‍ശനം, വൃത്യസ്ത ദേശക്കാരുടെ ആഗമനം തുടങ്ങി അതിലൂടെയുണ്ടാകുന്ന പുതിയതും പഴയതുമായ സനാഹാര്‍ദ്ദ ങ്ങളും വലുതും ചെറുതുമായ വ്യാപാരബന്ധങ്ങളും തൊഴില്‍ബന്ധങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്നു. ഇത്യാദി കാരണങ്ങള്‍കൊണ്ടുതന്നെ പുത്തന്‍ സാമൂഹികപരിഷ്കാരങ്ങളും അനുബന്ധപുരോഗതിയും കൈവരിക്കുന്നു ണ്ട. ഇത്തരത്തില്‍ പ്രകടമാകുന്ന ഒരു സാമുഹ്യധര്‍മ്മമാണ് ഉത്സവങ്ങളിലുടെ നിര്‍വഹിക്കപ്പെടുന്നത്. അമ്മദൈവങ്ങളെ കുടിയിരുത്തിയിട്ടുള്ള കാവുകളോടു ബന്ധപ്പെട്ട ഐതി ഹ്യങ്ങളെക്കുറിച്ചും അവിടെ നിലനില്‍ക്കുന്ന ചടങ്ങുകളെക്കുറിച്ചും മനസ്സിലാക്കു മ്പോള്‍, ഇപ്പോഴും നമ്മുക്കിടയില്‍ വളരെ രുഡമൂലമായി പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്ന ശുദ്ധാശുദ്ധസങ്കല്പത്തിന്റെയും ജാതിവ്യവസ്ഥയുടെയും പ്രതീകാത്മക മായ ആവിഷ്കാരങ്ങളെ കണ്ടെത്താനാകും. 180 കാവാചാരങ്ങളിലെ മേല്‍ജാതി, കീഴ്ജാതി സംഘര്‍ഷാത്മകസാഹചര്യ ങ്ങള്‍പോലും ജാതിവ്യവസ്ഥയെ ഉനട്ടിയുറപ്പിക്കുന്നതിനായുള്ള കാരണങ്ങളായി പരിണമിക്കുന്നുണ്ട്. ഉത്സവാഘോഷങ്ങള്‍ എങ്ങനെയാണ് സമുഹരുപീകരണത്തെ സ്വാധിനിക്കുന്നതെന്നും അതിനിടയില്‍ ജാതി എങ്ങനെയാണ് ഇടപെടുന്നതെന്നും സാമാന്യമായി കണ്ടെത്താനാണ് ഈ അധ്യായത്തില്‍ ശ്രമിക്കുന്നത്. പേടിയാട്ടകാവില്‍ നടക്കുന്ന ഉത്സവത്തിന്റെ ഉളളറകളിലേക്ക് ഇറങ്ങിച്ചെല്ലു മ്പോള്‍ ഭീകരമായ ജാതീയ ഭശ്രഷ്ടുകളെ ഇന്നും പല രീതിയില്‍ കാണാന്‍ കഴിയു ന്നു, അവയില്‍ ചിലത് പ്രകടമായിരിക്കും. ചിലത് പൊതിഞ്ഞൊളിപ്പിച്ചതും. കീഴ്ജാതിക്കാര്‍ക്ക് ചുറ്റുമതിലിന് പുറത്താണ് സ്ഥാനം. പേടിയാട്ടമ്മയുടെ മക നായ ജാതവന്‍ പുണുല്‍ധാരിയാണ്. എന്നാല്‍ അസ്പൃശ്യനുമാണ്. കള്ള് സേവി ചെന്ന ആരോപണവും കാരകളിയിലെ കീഴ്ജാതി ബന്ധവുമാണ് ഇതിനു കാര ണം. മറഞ്ഞിരിക്കുന്ന ജാതിബോധമാണ് ഇവിടെ ഗ്രകടമാകുന്നത്. മനുഷ്യന്റെ ചിന്താധാരകളും ജീവിതപദ്ധതികളും പുതിയ സംസ്കാരത്തി നകത്ത് പരുവപ്പെടുത്തിയിട്ടുണ്ട് എങ്കിലും പേടിയാട്ടകാവുത്സവത്തിലെ ആചാരനു ഷ്ഠാനങ്ങളുടെ പുനരാവിഷ്കാരത്തിലുടെ ജാതിബോധം നിലനിര്‍ത്തുന്നതായി ഈ പ്രബന്ധത്തില്‍ കണ്ടെത്തുന്നു. കടലുണ്ടി പേടിയാട്ടകാവുത്സവത്തിന്റെ ചട ങ്ങുകളെ സുക്ഷ്മമായി പഠനവിധേയമാക്കുകയും ഗ്രസ്തുത ഉത്സവച്ചടങ്ങുകള്‍ എപ്രകാരം ജാതിവ്യവസ്ഥയെ പ്രബലമാക്കുന്നുവെന്ന് നിരീക്ഷിക്കുകയും അവ കടലുണ്ടിയിലെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ മേഖല കളിലുള്ള സ്വാധീനം എപ്രകാരമാണെന്നും കണ്ടെത്തുകയുമാണ് ഈ അധ്യാ യത്തിന്റെ ലക്ഷ്യം. 4.1 ജാതി സാമൂഹ്യഘടനയുടെ വൃത്യസ്ത അടരുകളെ സൂചിപ്പിക്കുന്നതാണ് ജാതി വ്യവസ്ഥ. ഒരു സമൂഹം അനുഷധിക്കുന്ന ധര്‍മ്മങ്ങള്‍ക്കനുസരിച്ച് വൃത്യസ്ത ജാതികള്‍ രൂപപ്പെട്ടുവന്നു.' ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയാണ് പില്‍ക്കാലത്ത് ജാതിവിഭജനത്തിന് കാരണമായത്. ' സര്‍ എച്ച് റിസ്‌ലിയുടെ അഭിപ്രായത്തില്‍ ജാതിവൃത്യാസത്തിന്റെ അടിസ്ഥാനം മുഴുവനും ശാരീരികമായ ചില തത്വങ്ങളാകുന്നു (ഭാസ്കരനുണ്ണി, 2005: പു. 16). 181 അത് പിന്നീട് സമൂഹത്തിലെ ജനങ്ങളെ മാനസികമായി വളരെയധികം വേദനിപ്പി ക്കുന്ന വ്യവസ്ഥയായി മാറി. തൊട്ടുകുടായ്മ, തീണ്ടിക്കുടായ്മ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍പ്പോലുമുള്ള കാര്‍ക്കശ്യമായ വിവേചനനിയമ ങ്ങള്‍ മനുഷ്യരെ സാംസ്കാരികമായി വേര്‍തിരിക്കുന്നതിന് കാരണമായി. പരസ്പരം ബന്ധുക്കളായിട്ടുളളവരോ ഒരേ തൊഴില്‍ ചെയ്യുന്നവരോ വിവിധ ഇട ങ്ങളില്‍ കൂട്ടമായി താമസിച്ചുവരികയും അവര്‍ക്കിടയില്‍ നിറം, തൊഴില്‍, ആള്‍ബലം തുടങ്ങിയവയുടെ അന്തരങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. ഓരോരുത്തരും അവരവരുടെ ജീവിതരീതിയെക്കുറിച്ച് മേന്മ പറഞ്ഞ് ജയിച്ചും ജയിക്കാതെയും മത്സരം തുടര്‍ന്നുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുക, വിവാഹം കഴിക്കുക പോലുള്ള കാര്യങ്ങള്‍വരെ തുല്യര്‍ തമ്മില്‍ മാത്രമേ പാടുള്ളൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഇത് പിന്നീട തൊട്ടുകുടായ്മയായും തീണ്ടിക്കുടാ യ്മയായും മാറുകയാണുണ്ടായത് (ഭാസ്കരനുണ്ണി, 2005: 19). ജാതി ഒരു യഥാര്‍ത്ഥ്യമാണെന്ന തരത്തില്‍ ഭൃഗ്വേദം പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും പവിത്രമായ ദേഹമാണ് ബ്രാഹ്മണന്റേതെന്നും ആയതിനാല്‍ മഹനീയ മായ ആത്മീയവ്യത്തിയാണ് അവര്‍ക്ക് പറഞ്ഞിട്ടുളളതെന്നും സൂചനകളുണ്ട്. മനു ഷ്യനെ നാലുവര്‍ഗ്ഗങ്ങളായി സൃഷടിക്കുകയും അയിത്തമില്ലാത്ത ബ്രാഹ്മണ നില്‍നിന്ന് താഴോട്ടുപോകുംതോറും അയിത്തമുള്ളവരുടെ സഞ്ചാരത്തിന്റെ ദുരപ രിധി കൂടിക്കൂടി വന്നു. കാഴ്ചവലയത്തില്‍പ്പോലും ഇല്ലാത്ത രുപത്തില്‍ മനുഷ്യന്‍ അസ്പൃശ്യവല്‍ക്കരിക്കപ്പെട്ട. അസ്പൃശ്ൃതയെ മുന്‍നിര്‍ത്തിയാണ് സ്രാഹ്മണ്യം ്രവര്‍ത്തിക്കുന്നത്. അതില്‍ മണ്ണും വെള്ളവും വായുവും ആകാശവും അഗ്നിയും തൊട്ടുകുടായ്മയെ നടപ്പില്‍ വരുത്താനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. നാല്‍ക്കാലികളെയും പാമ്പിനെയും പാലും ആഹാരവുംകൊടുത്ത് ഭയ ഭക്തിബഹുമാനത്തോടെ പൂജിച്ചിരുന്ന മേല്‍ജാതിഹിന്ദുക്കള്‍ ഈ മണ്ണില്‍ ജനിച്ച നാട്ടുമക്കളായ മനുഷ്യരെ ജാതി പറഞ്ഞ് അസ്പൃശ്യരായിക്കണ്ട് അകറ്റി നിര്‍ത്തുന്നതില്‍ (്പയാസപ്പെട്ട കവി പണ്ഡിറ്റ് കറുപ്പന്‍ “ജാതിക്കുമ്മി” എന്ന അദ്ദേ ഹത്തിന്റെ കവിതയിലൂടെ ചോദിക്കുന്നുണ്ട്. “നാല്‍കാലികളിലും താഴെയെന്നോ ഇക്കാണും മാനുഷ സോദരന്മാര്‍ 182 ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ. എന്തൊരാള്‍ക്കാരാണു നിങ്ങള്‍ ജ്ഞാനപ്പെണ്ണ് (https://youtu.be.FnPPkqrqNsw) കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന അയിത്തജാതിക്കാരനായ കീഴാളനെ, ഏതെങ്കിലും കാരണവശാല്‍ മടപൊട്ടി പാടത്തേക്കു വെള്ളംകയറാന്‍ ഇടയായാല്‍ ആ തകര്‍ന്ന മടയില്‍ത്തന്നെ ചവിട്ടിത്താഴത്തി മണ്ണിട്ടുമുടി മട പുര്‍വസ്ഥിതിയിലാ ക്കിയിരുന്നു. ഇതിനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു (കുട്ടപ്പന്‍ ചങ്ങ നാശ്ശേരി, 2015: 73). വിവാഹവേളകളില്‍പ്പോലും പുത്തന്‍ വസ്ത്രം ധരിക്കാന്‍ കീഴാളന് അവ കാശമില്ലായിരുന്നു. അഴുക്കുപുരണ്ടതോ അല്ലെങ്കില്‍ കൃത്രിമമായി മുഷിപ്പിച്ചതോ മാത്രമെ ഉപയോഗിക്കാവൂ. രോഗം വന്നാല്‍ മരുന്നോ ചികിത്സയോ പാടില്ല എന്നും ഉണ്ടായിരുന്നു. അയിത്തജാതിക്കാരിയായ കീഴാളസ്ത്രീ രോഗിയായാലും പൂര്‍ണ്ണ ഗര്‍ഭിണിയായാല്‍പ്പോലും മേല്‍ജാതിക്കാരന്റെ തൊഴിലിടങ്ങളില്‍ ജോലി എടുത്തുകൊള്ളണം. കൃഷിയിടങ്ങളിലോ മറ്റോ അവള്‍ (ഗ്രസവിച്ചാല്‍പ്പോലും ചെയ്യുന്ന ജോലിനിര്‍ത്തുവാനോ വിശ്രമിക്കുവാനോ പാടില്ല. ചോരക്കുഞ്ഞിനെ പാടവരമ്പത്തോ, മരച്ചുവട്ടിലോ കിടത്തി ജോലി തുടരണം. കുഞ്ഞ് ചത്തില്ലെങ്കില്‍ ജോലി കഴിഞ്ഞ് മടങ്ങിയതിനുശേഷം മുലയുട്ടുകയോ കുടിയിലേക്ക് കൊണ്ടുപോ വുകയോ ചെയ്യാം. അയിത്തജാതിക്കാരായ മനുഷ്യരെ കാലിച്ചന്തകളില്‍ ആടുമാടുകളെ വില പേശി വില്‍ക്കുന്നത് പോലെ അടിമക്കച്ചവടം ശുദ്ധജാതിക്കാരന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു. കീഴാളകുടുംബങ്ങളിലെ അച്ഛനെയും അമ്മയേയും മക്കളേയും പരസ്പരം കാണാനോ, ബന്ധപ്പെടാനോ കഴിയാത്തവിധം പലയിടങ്ങളിലേക്ക് അടിമ വ്യാപാരം നടത്തിയിരുന്നു. ഇതിന്റെ പിന്നില്‍ രണ്ട് ഉദ്ദേശങ്ങളായിരുന്നു മേല്‍ജാതിക്കാര്‍ക്ക് ഉണ്ടായിരുന്നത്. പണവും ലഭിക്കും, കുടാതെ ഭാവിയില്‍ സവര്‍ണ്ണ ്രഭുക്കന്‍മാര്‍ക്കെതിരില്‍ ഒരു സംഘടിത ഗ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതാക്കാം. 183 മണ്ണ്, വെള്ളം, അഗ്നി, വായു, ആകാശം എന്നീ ഘടകങ്ങള്‍കൊണ്ടും മനു ഷ്യരെ ജാതീയമായി തൊട്ടുതീണ്ടികൂട്ടാത്തവരായി പാര്‍ശ്വവത്ക്കരിക്കുന്നുണ്ട്. സാമ്പത്തികമായ ഉന്നതിയെ വ്യക്തമായി സ്വാധീനിക്കുന്നതാണ് മണ്. എന്നാല്‍ ബ്രാഹ്മണ്യം ഇതിനെ നിരാകരിക്കുന്നു. മണ്ണില്‍ വിളയുന്നത് ഭക്ഷിക്കാം, പക്ഷേ കൈകൊണ്ടോ ശരീരംകൊണ്ടോ മണ്ണില്‍ തൊട്ടുകൂടായെന്ന് മനുസ്മൃതിയില്‍ പറയുന്നു. ബ്രാഹ്മണര്‍ ശുദ്ധിയുടെയും ശൂദ്രര്‍ അശുദ്ധിയുടെയും സ്ഥാനത്താ യാണ് മനുസ്മൃതിയില്‍ എഴുതപ്പെട്ടിരിക്കുന്നത്. ശുദ്ധാശുദ്ധങ്ങളില്‍ വളരെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് വെള്ളം. അസ്പ്ൃ ശൃതയെ മറികടക്കുന്നതിന് ജലം ഒരു പ്രധാന ഘടകമാണ്. അതുപോലെത്തന്നെ ശുദ്ധീകരണ ്രക്കിയയില്‍ അന്നിക്കും നിര്‍ണ്ണായകസ്ഥാനമാണുള്ളത്. ആചാരാനു ഷ്ഠാനപരമായ കാര്യങ്ങളില്‍ അശുദ്ധിവരുത്തുക എന്ന് സാധാരണായി പറഞ്ഞു കേള്‍ക്കാറുണ്ട്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാന്‍ അഗ്നിയെ ഒരു ആയുധമായി ആശ്രയിക്കുന്നു. സാമൂഹിക ഉച്ചനീചത്വങ്ങളെ പുനഃരുത്പാദിപ്പിച്ച് നിലനിര്‍ത്താന്‍ മേല്‍കോയ്മാസമൂഹം അഗ്നി ഉപയോഗിച്ചപ്പോള്‍ അവയ്ക്കെതിരെ ഇതേ അഗ്നിയെത്തന്നെ അംബേദ്കര്‍ ആയുധമാക്കുന്നുണ്ട്. ജാതീയമായ അസ്പ്ൃ ശൃതയെ ഉച്ചാടനം ചെയ്യാന്‍ മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്കര്‍ പ്രതി കരിച്ചത്. വായുവിന്റെ സഞ്ചാരപഥംനോക്കി കീഴാളരുടെ താമസയിടങ്ങള്‍ ജാതിവ്യ വസ്ഥയില്‍ ക്രമീകരിക്കപ്പെടുന്നുണ്ട്. പടിഞ്ഞാറന്‍ ഭൂര്പദേശങ്ങളില്‍ ദളിതര്‍ക്ക് കുടിലുകള്‍ അനുവദിക്കാറില്ല. അവിടങ്ങളില്‍ ഉന്നതകുലജാതരുടെ വീടു കള്‍ക്കാണ് സ്ഥാനം കല്‍പ്പിക്കുന്നത്. കിഴക്ക് ഗ്രദേശങ്ങളിലായാണ് കീഴാളജനവി ഭാഗങ്ങള്‍ക്ക് വാസസ്ഥലം നിശ്ചയിച്ചിട്ടുളളത്. മേലാളശരീരത്തെ സ്പര്‍ശിക്കുന്ന കാറ്റ് കിഴക്കോട്ടുസഞ്ചരിക്കുന്നു. മറിച്ചായാല്‍ കീഴാളശരീരത്തെ സ്പര്‍ശിച്ച കാറ്റ് ബ്രാഹ്മണ ദേഹത്ത് സ്പര്‍ശിക്കാന്‍ ഇടയാകും. ഇത് പ്രകാരമാണ് ശുദ്ധാ ശുദ്ധവ്യവസ്ഥയുമായി വായുവിനെ ചേര്‍ത്തുനിര്‍ത്തുന്നത്. കീഴാളന്റെ സാന്നിധ്യം ്രാഹ്മണവാസത്തിന്റെ പരിസരര്രദേശങ്ങളില്‍ ഉണ്ടെങ്കില്‍ തിരിച്ചറിയാനുള്ള ഒരു ഉപാധിയായിരുന്നു ശബ്ദം. ബ്രാഹ്മണ കീഴാള 184 ശരീരങ്ങള്‍ക്കിടയില്‍ നിശ്ചിത ദൂരം പാലിക്കുവാനും കീഴ്ജാതിക്കാര്‍ ഗ്രാമപരിസര ങ്ങളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുവാനും കീഴാളര്‍ പ്രത്യേകമായി ശബ്ദം പുറപ്പെടു വിക്കേണ്ടതുണ്ടായിരുന്നു. വാക്കുകള്‍ക്കൊണ്ടുള്ള ശബ്ദത്തേക്കാള്‍ അധികമായി വാദ്യോപകരണങ്ങള്‍ കൊണ്ടുള്ള ശബ്ദമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫ്യുഡല്‍ ചിന്താധാര ഒരു സാമൂഹിക സാംസ്കാരിക വ്യവസ്ഥയായി ഇന്ത്യയുടെ എല്ലാ മേഖലകളിലും നിലനിന്നിരുന്ന കാലത്ത് അസ്പൃശ്യര്‍ ശബ്ദംകൊണ്ട് അവ രുടെ സാന്നിധ്യം അറിയിക്കണമെന്ന് വ്യവസ്ഥചെയ്യപ്പെട്ടിരുന്നു. 4.1.1 ജാതി എന്ന ര്രതൃയശാസ്ശ്രം “ദെസ്ടുത്ത് ഡി ട്രാസി” എന്ന ഫ്രഞ്ച് ദാര്‍ശനികനാണ് ഐഡിയോളജി (പ്രത്യയശാസ്ത്രം) എന്ന പദത്തിന് രുപംനല്‍കിയത്. ആശയങ്ങളുടെ ശാസ്ത്രം എന്ന രൂപത്തിലാണ് അദ്ദേഹം ഇതിനെ അവതരിപ്പിച്ചത്. ചരിത്രപരമോ അല്ലാ തെയോ ഉള്ള പല സന്ദര്‍ഭങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ ഒരു നിയ ന്തിത വ്യവസ്ഥിതിയായി അവതരിപ്പിക്കപ്പെടുന്നതിനെ പ്രത്യയശാസ്ത്രം എന്ന് പറയാം (അനില്‍, 2017:146.) ദൈവിക്രപത്യയശാസ്ത്രം എന്ന രൂപത്തിലാണ് ബ്രാഹ്മണ്യം ജാതീയതയെ മനുഷ്യര്‍ക്കിടയില്‍ അവതരിപ്പിച്ചത്. ്രത്ൃയയശാസ്ത്രം വിവിധചര്യകളായി മനുഷ്യ മനസ്സില്‍ വേരുറപ്പിക്കുന്ന ആശയം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് നമ്മെ ഒരു പ്രത്യേകരീതിയില്‍ ജീവിക്കാന്‍ സജ്ജരായ കര്‍ത്താക്കളായിത്തീര്‍ക്കുന്നു. ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലേ പനരോഹിത്യ ആണധികാരത്തിന് നിലനില്‍പ്പുള്ളു. മനുഷ്യരൂപം പൂണ്ട പരസ്രഹ്മമാണ് തങ്ങളെന്നും ഏതെങ്കിലും തരത്തില്‍ ബ്രാഹ്മണ്യം അപകടത്തിലാകുമ്പോള്‍ “വിഷ്ണു” പല രൂപത്തില്‍ അവതരിച്ച് വര്‍ണ്ണാശ്രമധര്‍മ്മത്തെ രക്ഷിച്ച് ്രാഹ്മണ്യത്തെ നിലനിര്‍ത്തുമെന്ന് പനരോഹിത്യം (പചരിപ്പിച്ചു. ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ജാതിവ്യവസ്ഥിതിയായി അവതരിപ്പിച്ചതിന്റെ പിന്നില്‍ ജനതയെ വിഭജിച്ചു ഭരിക്കാനുള്ള തന്ത്രമാണ് പ്രവര്‍ത്തിച്ചത്. ജാതി-ഉപജാതി-വര്‍ഗ്ഗങ്ങള്‍ക്കിടയിലെ തൊട്ടുകുടായ്മയും തീണ്ടിക്കുടായ്മയും പഞ്ചഭൂതങ്ങള്‍ക്കടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചു. ഇങ്ങനെ ഇന്ദ്രിയാനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ബോധത്തെ ജാതീയപ്രത്യയശാസ്ത്രമായി അവതരിപ്പിക്കുകയാണ് ്രാഹ്മണ്യം ചെയ്തത്. 185 4.1.2 ജാതിയുടെ ചരി്രം നൂറ്റാണ്ടുകള്‍ക്കുമുമ്പു മനുഷ്യരുടെ സങ്കീര്‍ണ്ണമായ ജീവിതസാഹചര്യ ങ്ങള്‍ക്കുശേഷം രൂപപ്പെട്ട സാമൂഹ്യഘടനാരൂപമാണ് ജാതി. തൊഴിലിനെ അടി സ്ഥാനപ്പെടുത്തിയുള്ള വിഭജനമാണ് ജാതിസമ്മ്രദായമായി രൂപപ്പെടുന്നത്. ഉന്ന തവും താഴ്ന്നതുമായി ജോലിയെ ക്രമപ്പെടുത്തി ഈ രൂപത്തില്‍ നടപ്പിലാക്കിയ ഉച്ചനീചത്വമാണ് ജാതിവ്യവസ്ഥയുടെ അടിത്തറ. ആദിമഗോത്രസമുഹം കൂടുതല്‍ വികസിച്ചതും സങ്കീര്‍ണ്ണവുമായ ജീവിതരീതിയിലേക്ക് മാറിയതിനുശേഷം ആജ്ഞ കള്‍ക്കനുസൃതമായി പണിയെടുപ്പിക്കാന്‍ മനുഷ്യര്‍ കണ്ടെത്തിയ ഒരു നിഗുഡ് മാര്‍ഗമായിരുന്നു ജാതി. ഇത് പിന്നെ ഒരു വ്യവസ്ഥയായി പരിണമിക്കുകയാണ് ഉണ്ടായത്. ജാതിയെ സൂചിപ്പിക്കുന്ന പേരുകളൊന്നും അന്നത്തെ ഭാഷകളില്‍ ഉണ്ടായിരുന്നില്ല. ബ്രാഹ്മണരുടെ വരവോടുകൂടിയാണ് ജാതി എന്ന പദത്തെ വായിക്കപ്പെടുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടിയാണ് സ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രര്‍ എന്നിങ്ങനെ നാല് ഗണത്തില്‍പ്പെടുത്തി വർണ്ണവ്യവസ്ഥ നടപ്പിലാക്കിയത്. മുഴുവന്‍ നായന്‍മാരെയും ശൂദ്രവിഭാഗത്തില്‍പ്പെടുത്തിയതും എട്ടാംനൂറ്റാണ്ടില്‍ തന്നെയാണെന്നാണ് ചരിത്രപണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് (ഭാസ്കര നുണ്ണി, 1988: 113) തലയിലെ കുടുമ, മറയ്ക്കാത്ത മാറ്, ഓലക്കുട ചൂടല്‍ ഇതൊക്കെ അമ്പല ത്തില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളാണ്. യൂറോപ്യന്‍മാരെ ല്ലേച്ഛന്‍മാരായി കണക്കാക്കുന്നതിനാല്‍ അവരെപ്പോലെ മുടി ക്രോപ്പുചെയ്യുവാനോ തുണികൊണ്ട് നിര്‍മ്മിച്ച കുടചുടുവാനോ പാടില്ല. 1086-87 ല്‍ കൊച്ചിരാജാവിന്റെ വിളംബരം തന്നെ ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്. പറപ്പേടി, പുലപ്പേടി എന്ന സമ്മ്രദായത്തെ ്രാഹ്മണസ്ത്രീകള്‍ കഠിനമായ ദുരന്തമെന്നനിലയില്‍ ഭയപ്പെട്ടിരുന്നു. അസ്പൃശ്യ രായി കഴിഞ്ഞിരുന്ന പറയ, പുലയ ജനവിഭാഗങ്ങള്‍ക്ക് കാവുത്സവനാളുകളില്‍ ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചിരുന്നു. കാവില്‍ പ്രവേശിക്കാനും നേര്‍ച്ച കാഴ്ച കള്‍ നടത്തുവാനും ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ വരുന്ന ബ്രാഹ്മണ പെണ്ണിനെ തൊടുവാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ തൊട്ട അശുദ്ധമാ കുന്ന സ്ത്രീയെ പറയനോ, പുലയനോ സ്വന്തമാക്കാം. പിന്നീട ഇത്തരത്തില്‍ 186 പോകേണ്ടിവരുന്ന സ്ത്രീകള്‍ക്ക് തറവാടുമായി യാതൊരുവിധ ബന്ധവും ഉണ്ടായി രിക്കുന്നതല്ല. കീഴാളന്റെ പെണ്ണായി അവരുടെ കുടികളില്‍ ജീവിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള സ്വാതന്ത്രയാവസരങ്ങള്‍ പറയനും, പുലയരും അവസരോ ചിതമായി ഉപയോഗിച്ചതായി ചരിത്രരേഖകള്‍ പറയുന്നുണ്ട്. ആന്ത്രോപ്പോളജി ഓഫ് ദി സിറിയന്‍ ക്രിസ്ത്യന്‍സ്, ബാര്‍ബോസ്, തോബിയാസ്, സക്കറിയാസ്, ഗുണ്ടര്‍ട്ട് എന്നിവരുടെ ചരിത്രരേഖകളില്‍ ഇതിനെക്കുറിച്ചുളള പരാമര്‍ശങ്ങളുണ്ട്. 4.13 ജാതിവ്യവസ്ഥ ചാതുര്‍വര്‍ണ്യം എന്ന ഒരു വ്യവസ്ഥയിലുടെ മനുഷ്യനെ വിവിധ തട്ടുക ളായി തരം തിരിച്ചിരിക്കുന്നു. ഓരോ വിഭാഗങ്ങള്‍ക്കും അവരവര്‍ ചെയ്യേണ്ട തൊഴിലുകള്‍ എന്തൊക്കെയാണെന്നും ഈ വ്യവസ്ഥയില്‍ പറയുന്നുണ്ട്. ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം അസ്പൃശ്ൃതയും അതിന്റെ അടിസ്ഥാനത്തി ലുള്ള അകലങ്ങളും നിശ്ചയിച്ചു കാണുന്നു. പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, തൊഴില്‍, വിദ്യ, വിവാഹം തുടങ്ങിയ കീഴ്ജാതി, മേല്‍ജാതി ക്രമത്തിലേ പാടുള്ളു എന്നാണ് ഈ വ്യവസ്ഥയില്‍ പറയുന്നത്. പരസ്പരം തിരിച്ചറിയാന്‍ തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ജാതിപ്പേരുകള്‍ നിര്‍ണ്ണയിക്കുകയുണ്ടായി. ഇങ്ങനെ മനു ഷ്യനെ പലതായി കാണുന്ന ഒരു ജാതിവ്യവസ്ഥ രൂപപ്പെട്ടു. ജാതികളും ജാതിക്കു ള്ളിലെ ജാതികളും സാധാരണക്കാരെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. ജാതിയുടെ മേന്മാക്രമത്തിന്റെ തോതനുസരിച്ചു ഉയര്‍ന്ന ജാതിക്കാരന്‍ താഴ്‌ന്ന ജാതിക്കാരനെ പരമാവധി ബുദ്ധിമുട്ടിച്ചുവന്നു. ഉദാഹരണത്തിന് ബ്രാഹ്മണ രില്‍നിന്നും തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടിവന്ന നായന്മാര്‍ തൊട്ടുതാഴെക്കിട യിലുള്ള ഈഴവരെ ബുദ്ധിമുട്ടിക്കാതിരുന്നില്ല. ഈഴവര്‍ സമാനമനോഭാവം തന്നെ യായിരുന്നു കീഴ്ജാതിക്കാര്‍ എന്നു പറയപ്പെടുന്നവരോട പുലര്‍ത്തിപ്പോന്നിരുന്നത്. ഈഴവരും ദിവസക്കുലിക്കു പണിചെയ്തുജീവിക്കുന്ന അവര്‍ണ്ണരും ജാതി വ്യവസ്ഥയനുസരിച്ച് തലമുറകളായി അവര്‍ക്കുമാത്രമായി താമസിക്കുവാനുള്ള ഭൂദേശങ്ങളില്‍ ജീവിക്കണമെന്നുണ്ട്. നഗരാതിര്‍ത്തിയും, ഗ്രാമാതിര്‍ത്തിയുംവിട്ട വന്‍വ്ൃക്ഷങ്ങളുടെ ചുവട്ടിലോ നീണ്ട് പരന്നുകിടക്കുന്ന പറമ്പ്, ശ്മശാനതുല്യമായ ഇടങ്ങള്‍, ഉപവനങ്ങള്‍, പര്‍വതം ഇവിടെയെല്ലാമാണ് ഇവര്‍ക്ക് താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഒറ്റനോട്ടത്തില്‍ അവര്‍ ചെയ്യുന്ന തൊഴില്‍ ഏതായി 187 രിക്കുമെന്ന് മനസ്സിലാവുന്നതരത്തിലായിരിക്കണം താമസിക്കേണ്ടത്. അയിത്ത മെന്ന ദുരാചാരമാണ് ഇതിന് കാരണമായത്. ഭവനനിര്‍മ്മാണത്തില്‍ പോലുമുണ്ട് ജാതീയമായ വേര്‍തിരിവുകള്‍. നാട്ടുരാജാക്കന്‍മാരുടെ ഭരണകാലത്ത് ക്ഷേത്ര ങ്ങള്‍, നമ്പൂതിരി ഇല്ലങ്ങള്‍, രാജകോവിലകങ്ങള്‍ മാത്രമെ ഓടുമേയാന്‍ പാടുണ്ടാ യിരുന്നുള്ളൂ. കീഴ്ജാതിക്കാര്‍ക്ക് ഓലപ്പുരകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വൈദേശികരായ ഇംഗ്ലീഷ് കച്ചവടക്കാരുടെ പാണ്ടികശാലകള്‍ ഓടുമേയാന്‍ സാമൂതിരിരാജാവിന്റെ വിശേഷ അനുവാദം വേണ്ടിയിരുന്നു. സാമൂഹികഘടനയുടെ വ്യത്യസ്ത അടരുകളെ സൂചിപ്പിക്കുന്നതാണ് ജാതി വ്യവസ്ഥ എന്നു സാമാന്യമായി പറയാം. അംബേദ്കറുടെ അഭി്രായത്തില്‍ ““തൊട്ടുകൂടാത്തവര്‍ക്ക് ഹിന്ദുമതം യഥാര്‍ഥമായ ഭയത്തിന്റെ അറയാണ്” ജാതി എന്നാണ് (അരുന്ധതി റോയി, 2019: 18). ജാതിവ്യവസ്ഥയെ മുന്‍നിര്‍ത്തിയായി രുന്നു ഗ്രാമീണരുടെ സാധാരണജീവിതം മുന്നോട്ടുനീങ്ങിയിരുന്നത്. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ ജാതിക്കെതിരായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി ചില മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രകടമായി. എന്നാല്‍ ക്ഷേത്ര ങ്ങളും അവിടെ നടക്കുന്ന ഉത്സവങ്ങളും കേന്ദ്രീകരിച്ച് ജാതിവ്യവസ്ഥ ഇന്നും തുടര്‍ന്നുപോരുന്നതായി കാണാം. തൊട്ടുകുടാത്തവര്‍ അഥവാ ശുദ്ര ആയി ജനിക്കുന്നത് മുന്‍ജന്മപാപ ത്തിന്റെ ഫലമായതിനാലാണ് എന്ന മിഥ്യാസങ്കല്പത്തിലുന്നിയാണ് ജാതിവ്യ വസ്ഥ നിലനിര്‍ത്തുന്നത്. ആയതിനാല്‍ പുതിയ ജന്മത്തില്‍ അവര്‍ അടിമകളായും മേല്‍ജാതിക്കാരെ ധിക്കരിക്കാതെ അനുസരണയുളളവരായിരിക്കുകയും വേണം എന്നാണ് വിശ്വാസം. ഇന്ത്യയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളെയും ബന്ധിച്ചു നിര്‍ത്തുന്ന മനുഷ്യോൽപത്തിയുടെ കഥ കീഴ്ജാതി മേല്‍ജാതി സങ്കല്പത്തിലു ന്നിയ സൃഷ്ടിയാണ്. പാദത്തില്‍നിന്ന് ജന്മം കൊണ്ടവരാകയാല്‍ ശൂദ്രര്‍ മലിനമാ യവരും അസ്പൃശൃരുമാണ്. ജാതി ഉല്‍പ്പത്തിയെ വ്യവസ്ഥാപിതമായി നില നിര്‍ത്തുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. മരണത്തില്‍പോലും ഈ അസ്പൃശ്യത നിലനിര്‍ത്തുന്നു എന്നതാണ് വസ്തുത. മൂക്ക്, കണ്, വായ, ്രഹ്മരന്ധരം എന്നിവയിലൂടെ ആത്മാവ് പോകുന്ന 188 തിനാല്‍ ബ്രാഹ്മണന്‍ മോക്ഷം കിട്ടുന്നു. എന്നാല്‍ ശൂദ്രരായിട്ടുളളവരുടെ ആത്മാവ് പുറത്തുപോകുന്നത് മലദ്വാരത്തിലൂടെ ആയതിനാല്‍ മോക്ഷം കിട്ടുക എളുപ്പമല്ല. വളരെ ്രയയാസകരമായ ഉച്ചാടന പ്രകിയയിലൂടെ മാത്രമെ മോക്ഷം ലഭിക്കുക യുള്ളു എന്നതാണ് സങ്കല്പം. (അനില്‍, 2018:80) ജാതിസമ്്രദായത്തില്‍ വിവിധ വിഭാഗങ്ങള്‍ അവരവരുടെ ജാതി മേല്‍കോയ്മ നിലനിര്‍ത്തിപ്പോരുന്നതായി കാണാം. ഓരോ ജാതിയില്‍പെട്ടവരും അവരവരുടെ ജാതിയില്‍ താഴെയുള്ളവര്‍ക്ക് മുകളില്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് സാംസ്കാരിവും ഭൌതികവുമായ അനിവാര്യതയായാണ് കണക്കാക്കുന്നത്. (ജിന്‍സി, 2018:93) 4.1.4 ജാതിയും കുലത്തൊഴിലും ്രാരംഭഘട്ടം മുതല്‍തന്നെ ജാതി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത് തൊഴിലുക ളുടെ അടിസ്ഥാനത്തിലാണ്. തൊഴില്‍നാമങ്ങളിലാണ് വിവിധ കുലങ്ങൾ അറിയ പ്പെടുന്നത്. ഇത്തരം ഗോത്രങ്ങളിലോ സമൂഹങ്ങളിലോ ജനിക്കുന്നവര്‍ അതാതു ജോലികള്‍ തുടര്‍ന്നുപോരുകയും ജാതിപ്പേര്‍ സ്വീകരിക്കുകയും ചെയ്തുപോന്നു. അതില്‍ ഒരു കുലത്തില്‍ ജനിച്ച ആളുകള്‍ക്കല്ലാതെ മറ്റാര്‍ക്കും ആ ജോലി ചെയ്യാന്‍ പറ്റുമായിരുന്നില്ല. ജാതിപ്പേരുകള്‍ പലപ്പോഴും തൊഴിലുകളുമായി ബന്ധപ്പെടു ഉത്ഭവിച്ചതായി കാണാം. കുലത്തൊഴില്‍ എന്ന ്രയോഗംതന്നെ ജാതി ശ്രേണിയെ കണിശമായി സ്ഥാപിച്ചെടുക്കുവാനും സ്ഥായിയായി നിലനിര്‍ത്താനുമുളളതായിരുന്നു. ജാതി ശ്രേണിക്കനുസൃതമായി ഓരോതരം തൊഴിലുകള്‍ നിശ്ചയിച്ചുകൊണ്ട് ചുഷണ ത്തിനുള്ള എളുപ്പവഴി ഒരുക്കുകയാണുണ്ടായത്. ഇന്നും ആ സമ്മ്രദായം നില നില്‍ക്കുന്നു. ചെരുപ്പുകുത്തി, കുട്ട, വട്ടി മുതലായവ നിര്‍മ്മിക്കുന്നവര്‍, കപ്പല്‍ നിര്‍മ്മിക്കു ന്നവര്‍, വേടുക്കാര്‍, മീന്‍പിടുത്തക്കാര്‍, നെയ്ത്തുകാര്‍ ഇവരെല്ലാം ശൂദ്രവിഭാഗ ത്തില്‍പ്പെടുന്നു. ഇതില്‍ത്തന്നെ അലക്കുകാരും നെയ്ത്തുകാരും, മുക്കുവരും ഏറ്റവും താഴ്ന്ന ഗണത്തില്‍പ്പെട്ടിരിക്കുന്നു. മേല്‍പ്പറഞ്ഞവരെല്ലാം പരസ്പര ബന്ധമില്ലാതെ ഓരോ ജാതിക്കൂട്ടങ്ങളായി മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. 189 ജാതി സ്മ്്രദായത്തില്‍ ഓരോ ജാതിവിഭാഗങ്ങളും അവരവരുടെ ജാതിക്കാണ് മേല്‍ക്കൈയെന്ന് ശഠിക്കുകയും മറ്റു ഗണങ്ങള്‍ക്ക് മീതെ ആധിപത്യം സ്ഥാപി ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത് ഫലത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു ണ്ട്. തികവും സാംസ്കാരികവുമായ ആവശ്യമായി ജാതിയെ ഗണിക്കുന്നു. വ്യക്തി എന്ന നിലയില്‍ ജാതിശ്രേണി മറികടന്ന് ഉന്നത ജാതിയിലേക്ക് ്രവേശിക്കാനോ ജാതിക്ക് മൊത്തത്തില്‍ അന്തസ്സിന്റെയും സാമ്പത്തികമായ ഉന്നമ നത്തിന്റെയും തലത്തിലേക്ക് പ്രവേശിക്കാനോ കഴിയില്ല. ഒരിടത്തും മേല്‍ക്കൈ നേടാന്‍ കഴിയാത്ത തരത്തില്‍ നിയമങ്ങള്‍ക്കൊണ്ടുള്ള നിശ്വലാവസ്ഥ ജാതിയുടെ ശ്രമീകരണത്തില്‍ തന്നെയുണ്ട്. അര്‍ഹത എന്നത് ഒരു തുരുപ്പുചീട്ടായി ഉന്നതകു ലജാതര്‍ കീഴാളര്‍ക്കെതിരെ പ്രയോഗിക്കുന്ന ആശയമാണ്. ഇതേ ഉന്നതരാണ് നൂറ്റാണ്ടുകളോളം കീഴാളര്‍ക്ക് അറിവ് നിഷേധിച്ചതും ദൈവത്തിന്റെ (പ്രതിനിധി കള്‍ എന്ന രൂപത്തില്‍ വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തിയതും. പുതിയ കാലത്ത് അത് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം ചോദ്യംചെയ്ുപ്പെടലുകള്‍ സര്‍ക്കാര്‍ ജോലികള്‍ക്കും, സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിക്കോട്ടകള്‍ക്കുമെ തിരെ സവര്‍ണ്ണവിഭാഗക്കാരുടെ തീരവസമരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണ മാകുന്നു. “അര്‍ഹത” എന്നത് കീഴ്ജാതിക്കാരന് ഒരിടത്തും മേൽക്കൈ നേടാതിരി ക്കാന്‍ മേല്‍ജാതിക്കാര്‍ ബോധപൂര്‍വം ഉപയോഗിച്ച വാക്കാണ് (റാം മനോഹര്‍ ലോഹൃ,2014: 126). ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ നാശമാണ് ചരിത്രപാഠങ്ങളില്‍നിന്ന് ബോധ്യപ്പെടുന്നുണ്ട. പോയകാലത്തെ വിശകലനംചെയ്യു മ്പോള്‍ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ തികഞ്ഞ പരാ ജയമാണെന്ന് കാണാന്‍കഴിയും. സവര്‍ണ്ണരില്‍നിന്നി് അറുപത്തിനാല് അടി ദൂരംവരെ അകന്നുവേണം അവര്‍ണ്ണര്‍ പൊതുനിരത്തുകളില്‍ നടക്കാന്‍. അതില്‍ മാറ്റമുണ്ടായാല്‍ ശിക്ഷിക്ക പ്പെടും. മുട്ടുകാല്‍ കവിഞ്ഞ് മുണ്ട് ഉടുക്കരുത്. തോര്‍ത്ത് കൈയ്യിലുണ്ടെങ്കിലും തോളില്‍ ഇടാന്‍ പാടില്ല. കക്ഷത്തുവച്ച നടക്കാനേ പാടുള്ളു. ഓലക്കുട കൈയ്യി ലെടുക്കാം. പക്ഷേ തലയ്ക്കുമുകളില്‍ ഉയര്‍ത്തി പിടിക്കാന്‍പാടില്ല, മഴയായാലും വെയിലായാലും കൊള്ളേണ്ടതുണ്ട്. നിരത്തിലുടെ പോകുമ്പോള്‍ “വഴിയേ വഴിയേ 190 എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടിരിക്കണം. ഇത്തരം കഠിനനിയമങ്ങള്‍കൊണ്ട് വലി ഞ്ഞുമുറുകിയ ജീവിതസാഹചര്യമായിരുന്നു അവര്‍ണ്ണന്റേത്. 4,2, കേരളത്തിലെ അയിത്താചാരം ഹൈന്ദവവിഭാഗങ്ങളില്‍ നിലനിന്ന ജാതിബന്ധങ്ങളില്‍ ആരോപിക്കപ്പെ ടുന്ന ഒരു അനാചാരമാണ് അയിത്തം. “അശുദ്ധം” എന്ന സംസ്കൃതപദമാണ് അയിത്തമായത്. മേല്‍ജാതിക്കാരെ കീഴ്ജാതിക്കാര്‍ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന വിശ്വാസത്തില്‍നിന്ന് രൂപപ്പെട്ട ആചാരമാണിത്. തീണ്ടല്‍, പുല, തൊടീല്‍, പന്തിഭോജനം എന്നീ വിവിധ രീതികളിലാണ് അയിത്തം ആചരിച്ചിരുന്നത്. ക്ഷേത്രങ്ങളിലും ഉയര്‍ന്ന ജാതിക്കാരുടെ വീടുക ളിലും (ഗ്പവേശിക്കാന്‍ പറ്റുമായിരുന്നില്. വിവാഹം, മരണം, മുതലായ ചടങ്ങുക ളില്‍ കീഴാളര്‍ക്ക് സംബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഹോട്ടലുകളില്‍ പ്രത്യേക പാത്രവും ഇരിപ്പിടവുമാണ് ഉണ്ടായിരുന്നത്. സ്കുളില്‍പോലും വേറിട്ട ഇരിക്കേണ്ട അവസ്ഥയായിരുന്നു. ഇത്തരത്തില്‍ സവര്‍ണര്‍ വിശുദ്ധിയെപ്പറ്റി നില നിര്‍ത്തിപ്പോന്ന സാമൂഹികസങ്കല്പമാണ് അയിത്തം. ഇങ്ങനെ സാമുഹിക ആചാ രങ്ങളെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ഭരണകുടങ്ങളാണ് നൂറ്റാണ്ടുകളോളം കേരളത്തില്‍ ഉണ്ടായിരുന്നത്. ജാതീയമായ ഇത്തരം ര്രവണത കള്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ നയിച്ച ഗ്രക്ഷോഭങ്ങളാല്‍ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടു ണ്ട്. മാത്രവുമല്ല ഭരണഘടനാനിയമങ്ങള്‍ക്കൊണ്ട് ഇതിനെ നിരോധിച്ചിട്ടുമുണ്ട്. എങ്കിലും ഇന്നും അയിത്ത സങ്കല്പങ്ങള്‍ ക്ഷേത്രങ്ങളിലും ചടങ്ങുകളിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. “തീണ്ടലും തൊടീലും” അശുദ്ധമായിക്കാണുന്നതിനെ അയിത്തമായി കണ ക്കാക്കുന്നു. ശരീരങ്ങള്‍ തമ്മിലുള്ള തൊട്ടുകുടായ്മയാണ് ഇതില്‍ ഗ്രധാനമായും വരുന്നത്. ശരീരത്തില്‍നിന്ന് പുറംതള്ളപ്പെടുന്നതെല്ലാം തീര്‍ത്തും അസ്പൃശ്യ മെന്ന വിശ്വാസമാണുള്ളത്. തൊലി, അസ്ഥി, നഖം, മുടി, മുത്രം, മലം ഇവയെല്ലാം അശുദ്ധവസ്തുക്കളാണ്. ജീവിതത്തിന്റെ വിവിധമേഖലകളിലും മനുഷ്യരെ തമ്മിൽ അകറ്റി നിര്‍ത്തുന്ന ചാതുര്‍വര്‍ണ്ണ്യ യുക്തി പ്രകടമാണ്. മാംസം കഴിക്കു ന്നവരും പച്ചക്കറി കഴിക്കുന്നവരുമായി മനുഷ്യര്‍ വിഭജിക്കപ്പെട്ടു. കീഴാളന് കുടി ലും മേലാളന ഇല്ലവും എന്ന രീതിയില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു. മേലാള-കീഴാള 191 ജോലികള്‍ തരം തിരിച്ചു. അതുപോലെ വസ്ത്രം ധരിക്കുന്നവരും ധരിക്കാത്ത വരും ഉണ്ടാവണമെന്ന് ചാതുര്‍വര്‍ണ്യം വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തില്‍ മനു ഷ്യനുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ ഇടങ്ങളിലും മനുഷ്യന് തരംതിരിവുകള്‍ കാണാം. ശരീരങ്ങള്‍ തമ്മിലുള്ള ദുരം ജാത്യാധിഷ്ഠിതശ്രേണിയായി ക്രമപ്പെടു ത്തിയിരിക്കുന്നു. വിവാഹബന്ധങ്ങളില്‍ ജാതിവ്യവസ്ഥ ശക്തമായ സ്വാധീനംചെലുത്തുന്നതായി കാണാം. ഈഴവര്‍ക്ക് പാണരും മണ്ണാന്മാരും വഴിമാറുമ്പോള്‍ പുലയനും പറയനും മണ്ണാന്മാര്‍ക്കും പാണന്മാര്‍ക്കും വഴിമാറണം. എന്നാല്‍ ഇവരെല്ലാംതന്നെ നാലു വര്‍ണ്ണത്തിനും വഴിമാറണം. ചിലരെ തൊട്ടാല്‍ അയിത്തമാണെങ്കില്‍ സാന്നിദ്ധ്യം പോലും അയിത്തമായി വരുന്നവരുണ്ട്. കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങുന്ന നമ്പുതിരി നായരോട് മിണ്ടിയാല്‍ അയിത്തമായി. കണ്ടാല്‍പോലും അയിത്തപ്പെടുന്ന ജാതി വ്യവസ്ഥയും കേരളത്തില്‍ നിലനിന്നിരുന്നു (ഭാസ്കരനുണ്ണി, 1988: 136). പലവ്യജ്ഞനങ്ങള്‍ വാങ്ങാന്‍ ചന്തകളില്‍പോകാന്‍ അവര്‍ണര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. കുടിലിന്റെ മുറ്റത്ത് നട്ടുനനച്ചതെന്തോ അതു മാത്രമായിരുന്നു അവരുടെ ആഹാരം. ഭക്ഷ്യക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമെ അങ്ങാടി യില്‍ പ്രവേശനമുള്ളൂ. സാധാരണമായ വഴിച്ചാലുകളോ, വയല്‍വരമ്പുകളോ നിര ത്തുകളോ അവര്‍ണ്ണര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്നു അതിനുള്ള അവകാശം. കീഴാളന്റെ നിഴലുപോലും അവിടങ്ങ ളില്‍ പതിയാന്‍ പാടുളളതല്ല. എന്നാല്‍ ചന്തയില്‍മാത്രമെ ഉപ്പ് ലഭിക്കു. വ്യാപാരി യോടോ സവര്‍ണ്ണര്‍ക്കിടയിലെ ഏഴകളോടോ താണുകേണ് പലവട്ടം അപേക്ഷി ച്ചാല്‍ മാത്രമെ ഉപ്പ് കൊടുക്കുകയുള്ളൂ. “കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ അവര്‍ണ്ര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസവും പൊതുഇടപെടലുകളും നിഷിദ്ധ മായിരുന്നു” (രമിളാദേവി, 2020: 26). അത്രയ്ക്ക് ദുരിതപൂര്‍ണ്ണവും വേദനാജനക വുമായ ഒരു കാലഘട്ടത്തിലുടെയാണ് കേരള ജനത കടന്നുവന്നത്. നായ്ക്കളെ ഭക്ഷണമാക്കുന്നവര്‍ എന്ന നിലയില്‍ നായാടികള്‍ക്ക് എഴുപ ത്തിരണ്ടടി ദൂരവും അടിമകളായ പുലയര്‍ അറുപത്തിനാലടിയും, മുപ്പത്താറടി ദൂരം ജ്യോത്സ്ൃരായ കണിശന്‍മാരും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മുക്കുവര്‍ ഇരുപത്തിനാലടിയും ബ്രാഹ്മണരില്‍ നിന്ന് മാറിനില്‍ക്കണമെന്നും നിഷ്കര്‍ഷിക്കുന്ന ജാതിവ്യവസ്ഥയാണ് കേരളത്തില്‍ നടപ്പാക്കിവന്നിരുന്നത്. 192 ചത്തുമലച്ചുകിടക്കുന്ന ്രാഹ്മണശരീരംപോലും കീഴാളര്‍ തൊട്ടാല്‍ അയിത്തമാ ണ്. ഇസ്ലാംമതവിശ്വാസികളും ക്രിസ്ത്യാനികളും ഇത്തരം അസ്പൃശ്യതയുടെ വരുതിയില്‍പ്പെടുന്നു. 4.2.1 ര്രാഹ്മണര്‍ക്കിടയിലെ അസ്പൃശൃത ഒരു രോഗിയുടെ രോഗം നിര്‍ണ്ണയിക്കാനും ചികിത്സിക്കാനും ഡോകടര്‍ക്ക് അവകാശമുണ്ട്. ആയതിനാല്‍തന്നെ തൊടാനും കഴിയും. എന്നാല്‍ രോഗം മൂര്‍ച്ചിച്ച് മരിക്കാന്‍കിടക്കുന്ന സവര്‍ണ്ണഹിന്ദുവിനെ തൊട്ടുപരിശോധിക്കാന്‍ പാശ്ചവാതൃയനോ കീഴാളനോ ആയ ഒരു വൈദ്യനായ മനുഷ്യന് അവകാശമില്ല. സവര്‍ണ്ണന്റെ ദേഹം വിശുദ്ധമായതാണ് അതിനു കാരണം. ആദ്യകാല കേരളത്തിന്റെ ജാതിസംസ്കാരത്തെ പഠിക്കുമ്പോള്‍ സ്രാഹ്മ ണര്‍ക്കിടയില്‍ത്തന്നെ ശ്രേഷഠമായ വൈദിക്രാഹ്മണരാണ് തങ്ങള്‍ എന്ന് നമ്പു തിരിമാര്‍ സ്വയം അവകാശപ്പെട്ടിരുന്നു. പട്ടന്‍മാര്‍, എമ്മ്രാന്തിരിമാര്‍ തുടങ്ങിയ വിഭാഗങ്ങളുടെകുടെ പന്തിയില്‍ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത് അവര്‍ക്ക് കുറച്ചിലായിരുന്നു. ഇത് അംഗീകരിക്കേണ്ട സമ്മ്രദായമാണെന്ന് പട്ടന്‍മാരും എമ്മ്രാന്തിരിമാരും വിശ്വസിച്ചുപോന്നു (ബാലകൃഷ്ണന്‍, 2008: 289) നമ്പൂതിരിവര്‍ഗ്ഗത്തിലെ ആഡ്യവിഭാഗംമുതല്‍ താഴേയ്ക്കുപോകുംതോറും ജാതിക്കോയ്മ പന്തികോയ്മയായും ആഹാരത്തിന് ഒന്നിച്ചിരിക്കല്‍, ജാതിക്കിഴിവ് പന്തിക്കിഴിവായും അറിയപ്പെട്ടു. ഇതുപോലെ കേരളത്തിലെ മുഴുവന്‍ മനുഷ്യ രെയും ജാതീയമായി ഭിന്നിപ്പിച്ച് പല തട്ടുകളായി നിര്‍ത്തിയിരുന്നു. ആഭിജാത്ൃമുള്ള നമ്പൂതിരി കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് നിവര്‍ത്തി കേടുകൊണ്ട് തങ്ങള്‍ക്ക് തുല്യമായി തറവാടിത്തവും സാമ്പത്തികവും ഇല്ലാത്ത കുടുംബങ്ങളില്‍നിന്ന് യുവാക്കളെ വേളികഴിപ്പിച്ച് കൊടുക്കുമായിരുന്നു. എന്നാല്‍ ആ മണവാളന്‍മാര്‍ വിവാഹശേഷം മറ്റേതെങ്കിലും ആവശ്യാര്‍ത്ഥം വരികയാണെ ങ്കില്‍ കീഴ്ജാതിയില്‍പ്പെട്ടവരോട പെരുമാറുന്നതുപോലെ മാത്രമെ ഇടപഴകുകയു ള്ളു. ്രാഹ്മണ വിഭാഗമാണെന്നിരിക്കെപ്പോലും ഭക്ഷണസമയത്ത് അസ്പൃശ്യമാ യിരിക്കും. ്രാഹ്മണ സ്ത്രീകളുടെ ചാരിത്രരത്തെ സംശയിച്ച് സ്മാര്‍ത്തവിചാരം ചെയ്യുമ്പോള്‍ അന്തിമ വിധിയായി അശ്രീകരമെന്ന് ഒരു ബ്രാഹ്മണന്‍ തന്നെ 193 ഉറക്കെ വിളിച്ചുപറയണമെന്ന് നിബന്ധനയുണ്ട്. പട്ടര്‍വിഭാഗത്തിലെ ്രാഹ്മണരെ യാണ് ഇതിന് ഏര്‍പ്പാട് ചെയ്യുക. അതിനുള്ള കുലിയും അവര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. പട്ടര്‍മാരുടെ അധമത്വം അവരെകൊണ്ട് പറയിപ്പിക്കുക എന്ന യുക്തി കൂടി ഇതില്‍പ്പെടുന്നു. 4.2.2 കിഴാളര്‍ക്കിടയിലെ അസ്പൃശ്യത നായര്‍സ്ത്രീകളുമായി നമ്പൂതിരിക്ക് ശയിക്കാം. എന്നാല്‍ നായര്‍ തൊട്ടാല്‍ മുങ്ങിക്കുളിച്ച് ശുദ്ധമാവാതെ ഭക്ഷണമോ കര്‍മ്മങ്ങളോ ചെയ്യാന്‍ പാടില്ല, പര സ്പര വിവാഹവും, തൊട്ടുണ്ണുകയും ഒരു പന്തിക്കിരിക്കുകയും ചെയ്യാതെ പതിനെ ട്ടോളം ഉപജാതികള്‍ നായര്‍മാര്‍ക്കിടയിലും ഉണ്ട്. മേല്‍പറഞ്ഞ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്യും. ആദിവാസി ഗിരിവര്‍ഗ്ഗ ജനവിഭാഗ ങ്ങള്‍ക്കിടയില്‍ ഇന്നും അയിത്താചാരം നിലനില്‍ക്കുന്നതായി കാണുന്നു. വയനാ ടിന്റെ വന്രപദേശത്ത് താമസിക്കുന്ന കുറിച്യര്‍ വിവിധ ജാതി വനവാസികള്‍ക്കിട യില്‍ മാത്രമല്ല മനുഷ്യരില്‍ത്തന്നെ ഏറ്റവും ശ്രേഷ്ഠരാണ് തങ്ങളെന്നു വിശ്വസി ക്കുന്നു. ഒരു നമ്പുതിരി ഇവരുടെ വാസമുറ്റത്ത് ചവിട്ടിയാല്‍ അവിടം ശുദ്ധികര്‍മ്മം ചെയ്തെങ്കില്‍ മാത്രമെ കുറിച്യര്‍ വിശുദ്ധരാകൂ. ഇത്തരത്തില്‍ അവര്‍ക്കിടയിലും ജാതിവ്യവസ്ഥ രുഡമുലമാണ്. ഗിരിവാസികളായ കൊങ്ങുമലയര്‍ നാട്ടുമലയര്‍ക്കും തമിഴ്മലയര്‍ക്കും അസ്പൃശൃ്യരാണ്. കാട്ടുവാസിയും മലവാസിയും തമ്മില്‍ അയി ത്തമുണ്ട്. ്രാഹ്മണരില്‍നിന്നുള്ള അകലം നായാടി തെറ്റിച്ചാല്‍ ത്രാഹ്മണര്‍ മുങ്ങി ക്കുളിച്ച പൂണുല്‍ മാറ്റി ധരിക്കുകയും പശുവിന്റെ പാല്‍, മൂര്രം, ചാണകം തുട ങ്ങിയ പഞ്ചഗവ്യം സേവിക്കണം എന്നുമാണ് വ്യവസ്ഥ. ചണ്ഡാളരെ മനുഷ്യരായി പ്പോലും ചാതുര്‍വര്‍ണ്യം ഗണിച്ചിട്ടില്ല.. എങ്കില്‍പ്പോലും അവര്‍ നായാടി തൊട്ട ഭക്ഷണം കഴിക്കില്ല. ഉള്ളാടര്‍ പുലയരെ തൊട്ടാല്‍ ഏഴു പ്രാവശ്യം കുളിക്കുകയും ചെറുവിരല്‍ മുറിച്ച് ഏതാനും തുള്ളി രക്തം പുറത്തുകളയണം. എങ്കിലേ ശുദ്ധനാ കൂ. എന്നിരിക്കെ പുലയന്‍തൊട്ട ഭക്ഷണം ഉള്ളാടന്‍ കഴിക്കാന്‍പാടില്ല. ഇത്തര ത്തില്‍ സമൂഹത്ത ഗ്രസിച്ചിരുന്ന ഒരു മഹാവിപത്തായിരുന്നു ജാതിവ്യവസ്ഥ. സവര്‍ണ്ണ, മേല്‍ജാതിവിഭാഗക്കാര്‍ എഴുപത്തിരണ്ടടി മാറ്റിനിര്‍ത്തിയ അയിത്ത ജാതിക്കാരാണ് നായാടിമാര്‍. കൊളോണിയല്‍ ചരിത്രരേഖകളില്‍ ബെഞ്ചമിന്‍ സ്വെര്‍വാര്‍ഡ്, പീറ്റ് എയര്‍ കോണര്‍, വില്ല്യം ലോഗന്‍, സി.എ. 194 ഇന്നസ് എഡ്ഗാര്‍ബി, തേഴുസ്റ്റണ്‍, ജെ.എച്ച്. ഹട്ടണ്‍ എന്നിവര്‍ എഴുതിയിരിക്കുന്ന സൂചനകളില്‍ ഹിന്ദുജാതി വ്യവസ്ഥയില്‍ അസ്പൃശൃതയുടെയും തിീണ്ടികുടായ്മ യുടെയും ആഴവും പരപ്പും മനസ്സിലാക്കാനുള്ള ഏറ്റവും നല്ല അളവുകോലാണ് നായാടികള്‍. “നരനുനരനശുദ്ധ വസ്തുപോലും... ഹരഹര ഇങ്ങനെ വല്ല നാടു മുണ്ടോ?” എന്ന് നൂറുകൊല്ലങ്ങള്‍ക്കു മുമ്പാണ് മഹാകവി കുമാരനാശാന്‍ സമൂഹ ത്തോട് ചോദിച്ചത്. പേര്‍ഷ്വാ ഭരണത്തിലായിരുന്ന മറാത്ത ദേശത്ത് മേല്‍ജാതിക്കാര്‍ എതിരെ വരുന്നുണ്ടെങ്കില്‍ അസ്പൃശ്യര്‍ക്ക് പൊതുനിരത്തുകള്‍ ഉപയോഗിച്ചുകുടായിരുന്നു. തൊട്ടുകുടാത്തവന്റെ നിഴല്‍പോലും അവരെ അശുദ്ധമാക്കും. അബദ്ധവശാല്‍ സ്പര്‍ശിക്കാതിരിക്കാന്‍ കഴുത്തിലോ കൈത്തണ്ടയിലോ തിരിച്ചറിയാനെന്ന വണ്ണം കറുത്ത ചരട് കെട്ടിവേണം കീഴാളര്‍ പോകേണ്ടത്. നടക്കുമ്പോള്‍ അരയ്ക്കു പിന്നില്‍ ചുലല്‍ കെട്ടിത്തുക്കിവേണം പോകാന്‍. പോകുന്ന വഴിയിലെ മണ്ണ് തുടച്ചുനീക്കുന്നതിനായിരുന്നു ഇത്. അല്ലെങ്കില്‍ ആ മണ്ണില്‍ ചവിട്ടുന്ന മേല്‍ജാതി ക്കാരന്‍ അശുദ്ധനാകും. കൂടാതെ കീഴാളര്‍ കഴുത്തില്‍ മണ്‍കലവും കെട്ടിത്തുക്ക ണം. വഴിയില്‍ തുപ്പാതെ കലത്തില്‍ വേണം തുപ്പാന്‍. നിലത്തു വീഴുന്ന തുപ്പലിൽ ചവുട്ടി അശുദ്ധമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. നാഗരികസംസ്കാരത്തിനകത്ത് ജാതിവ്യവസ്ഥ മറഞ്ഞിരുന്ന് ്രവര്‍ത്തിക്കു ന്നത് എങ്ങനെയെന്ന് ആര്‍ക്കിയോളജിക്കല്‍ പ്രകാരമേ കണ്ടെത്താന്‍ കഴിയുകയു BB). ആശയപരമായി വിശകലനംചെയ്യുകയാണെങ്കില്‍ സത്രാഹ്മന്‍ എന്ന വിവക്ഷ യില്‍ത്തന്നെ അസ്പൃശ്യമനോഭാവത്തിന്റെ അംശം ഉള്‍ച്ചേര്‍ന്നതായി കാണാം. തൊട്ടുകൂടാത്തവര്‍ ഇല്ലെങ്കില്‍ ബ്രാഹ്മണര്‍ എന്ന ആശയത്തിന് പ്രസക്തിയില്ല. സ്ഥായിയായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരു വിഭാഗം തൊട്ടുകൂുടാത്തവരെ പ്രതി ഷഠിച്ചെങ്കിലേ ബ്രാഹ്മണപദവി സംരക്ഷിച്ചുനിര്‍ത്താന്‍കഴിയൂ. വര്‍ണ്ണാ ശ്രമ/ചതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആധാരംതന്നെ തൊട്ടുകുടായ്മയാണ്. (പ്രിയ, 2018: 153) അസ്പൃശ്യത കല്‍പ്പിച്ച് ഒരു ജനതയെ പാര്‍ശ്വവല്‍ക്കരിക്കുമ്പോള്‍ അവ രുടെ ദേഹവും, ജീവിതവും വലിയ ഒരു സാമൂഹികദുരന്തമായി മാറുന്ന അവസ്ഥാ വിശേഷമാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥയിലൂടെ ഉണ്ടാകുന്നത്. ശുദ്ധാശുദ്ധങ്ങളെ 195 വേര്‍തിരിച്ചു ശരീരങ്ങളെ വകഞ്ഞുമാറ്റുന്ന ഒരു ലോകവീക്ഷണമാണ് കൃത്യമായി പറഞ്ഞാല്‍ ജാതീയത. ബ്രാഹ്മണര്‍ ക്ഷത്രിയര്‍ക്കും വൈശ്യര്‍ ശുഗ്രര്‍ക്കും ശൂദ്രര്‍ തൊട്ടുകൂടാത്തവര്‍ക്കും (ചണ്ഡാളര്‍) എതിരെ ജാതി നടപ്പാക്കി എന്നു മാത്രമല്ല തൊട്ടുകൂടാത്തവര്‍ തിീണ്ടികുടാത്തവര്‍ക്കെതിരെയും, തീണ്ടികുടാത്തവര്‍ കാണാന്‍ പാടില്ലാത്തവര്‍ക്കുമെതിരെയും കൂടി ജാതി നടപ്പാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മേല്‍ക്കോയ്മാമനോഭാവം നിശ്ചിത അളവിന് ഓരോരുത്തരിലും അവര്‍ ഏതു ജാതിയില്‍പ്പെടുന്നു എന്ന് ബാധകമ ല്ലാതെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണ്. 4,3 ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന ജാതി മേല്‍ക്കോയ്മക്കും അയിത്തത്തിനും കീഴാളര്‍ അനുഭവിക്കേണ്ടിവന്ന അടിച്ചമര്‍ത്തലിനും എതിരായി നിരവധി ജാതിവി രുദ്ധ മുന്നേറ്റങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 4.3.1 ഭക്തിപ്രസ്ഥാനം ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ ദക്ഷിണേന്ത്യയില്‍ ഉത്ഭ വിച്ച് ഭക്തിപ്രസ്ഥാനം തമിഴ്നാട്ടില്‍നിന്നും കര്‍ണ്ണാടകയിലൂടെ വടക്കോട്ടു വ്യാപി ക്കുകയും പതിനഞ്ചാം നൂറ്റാണ്ടില്‍ ആസ്സാം, ബംഗാള്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗ ങ്ങളില്‍ വ്യാപകമായ സ്വീകാര്യത നേടുകയും ചെയ്തു. അഞ്ച്, ഒന്‍പത് നൂറ്റാണ്ടു കള്‍ക്കിടയില്‍ ജീവിച്ചിരുന്ന ശൈവനായനാര്‍, വൈഷ്ണവ ആഴ്വാര്‍ ഇവരില്‍നി ന്നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്, അവര്‍ ജാതീയമായ അസമത്വങ്ങളെ എതിര്‍ത്തു. ഒരാളുടെ ജനനമോ ലിംഗഭേദമോ പരിഗണിക്കാതെ ആത്മീയതയി ലേക്ക് വ്ൃക്തികേന്ദ്രീകൃതമായ ഒരു ബദല്‍ പാത പ്രദാനം ചെയ്യുന്ന ഈ പ്രസ്ഥാനം പരമ്പരാഗതമായി ഹിന്ദുമതത്തിലെ സ്വാധീനമുള്ള സാമൂഹികപരി ഷ്കരണമായി കണക്കാക്കുന്നു; (https://en.wikipedia.woirkg1)>. മോക്ഷം പ്രാപിക്കുന്നതിനായി ഭക്തിയെ ഒരു മാര്‍ഗമായി തിരഞ്ഞെടുത്ത് മതപരമായ മാറ്റങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും പുനഃക്രമീകരി ക്കുക എന്നതായിരുന്നു ഈ പ്രബന്ധത്തിന്റെ ലക്ഷ്യം (ഗോപാലകൃഷ്ണന്‍, 2008: 246). 196 4.3.2 ജാതിയും കൊളോണിയല്‍ ഭരണവും ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജാതി വിഭജനം മുഗള്‍ രാജവംശത്തിന്റെ അസ്തമയത്തോടുകുടിയാണ് ശക്തമായത്. വൈദേശികരായ ബ്രിട്ടീഷ് സാഗ്രാ ജൃത്വ ഭരണകുടം ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച കാലഘട്ടത്തിലാണ് ഇത് സംഭ വിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ്രമുഖജാതിയും, ശക്തരുമായ ആളുകള്‍ രാജാക്കന്‍മാരും പണ്ഡിതന്‍മാരും സന്യാസിമാരും ആയി സ്വയം (്പതൃക്ഷപ്പെട്ടു. അന്നുവരെ ജാതി സ്ര്രദായം ഇല്ലാതിരുന്ന സമുദായങ്ങ ളില്‍ പുതിയ ജാതിസമ്മ്രദായം ഉടലെടുത്തു. ്രിട്ടീഷുകാര്‍ ഇതിനെ കുടുതലായി പ്രോൽസാഹിക്പിച്ചു. 1920 കാലഘട്ടത്തില്‍ ഈ വ്യവസ്ഥയ്ക്കെതിരെ ചില സാമൂഹ്യ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. അതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഈ സമ്മത്രദായത്തില്‍ ചില മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതരായി. വിവിധതരത്തില്‍ ദുരാചാരങ്ങളാല്‍ കഷ്ടത അനുഭവിച്ചിരുന്ന അധഃകൃത വിഭാഗങ്ങളുടെ ഒത്തുചേരലിനും വിമോചനങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അംഗീ കാരം കിട്ടിയതില്‍ ബ്രിട്ടീഷ് ഭരണക്കാലത്തെ അവരുടെ നയങ്ങളും ഭരണപരി ഷികാരങ്ങളും കാരണമായിട്ടുണ്ട്. എന്നാല്‍ ഇതേ ദരണകാലത്തുതന്നെ ബ്രിട്ടീഷ് അധിനിവേശത്തെ നിലനിര്‍ത്താനും വിഭജിച്ചുഭരിക്കാനും ജാതീയസംഘര്‍ഷങ്ങളെ ബ്രിട്ടീഷ് കൊളോണിയലിസം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ്രിട്ടീഷ് ഭരണകാ ലത്ത് കൊളോണിയല്‍ വിദ്യാഭ്യാസം നേടിയെടുത്ത ജാതിഹിന്ദുക്കള്‍ ഉദ്യോഗങ്ങ ളില്‍ കയറിപ്പറ്റുകയും പുതിയ ഭരണവര്‍ഗ്ഗമായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, അസ്പൃശ്ൃയതപോലുള്ള അപരിഷ്കൃത സ്ര്പ്ദായം അവസാ നിപ്പിക്കാന്‍ (്രിട്ടീഷുകാര്‍ ക്രിയാത്മകമായി ഒന്നും ചെയ്തില്ല. ഇന്ത്യയില്‍ നില നിന്ന ജാതിജന്മിത്തത്തിന് പോറലേല്പിക്കാതെ ഇന്ത്യൻ ജനതയെ ചുഷണം ചെയ്യുക എന്നതായിരുന്നു അവരുടെ പദ്ധതി. ആഭ്യന്തരാധിനിവേശമെന്ന ഹിന്ദുകൊളോണിയലിസമാണ് ഇവിടെ നടപ്പാ യത്. പ്രാചീന തെന്നിന്ത്യന്‍ സാഹിത്ൃയമായ സംഘസാഹിതൃത്തില്‍ ജാതി എന്ന പദം ചേര്‍ത്തിട്ടില്ല. ദേവഭാഷയായി അറിയപ്പെടുന്ന സംസ്കൃതത്തിലാണ് വര്‍ണ്ണം, ജാതി എന്നീ പദങ്ങള്‍ ഉള്ളത്. ഓരോ ദേശവുമായി ഇഴ ചേര്‍ന്ന ഒരു ആത്മബന്ധ മാണ് പാലിയടക്കം എല്ലാ ജനകീയ ഭാഷകള്‍ക്കും ഉളളത്. എന്നാല്‍ ജൈവിക 197 മായ ഇത്തരം ബന്ധങ്ങള്‍ സംസ്കൃതത്തിന് ഇല്ലതാനും. തെന്നിന്ത്യയില്‍ ഒരി ടത്തും ആദികാലം മുതലേ ജാതിയിലധിഷ്ഠിതമായ സാമുഹിക വിഭജനം നിലനി ന്നിരുന്നില്ല. മധ്യകാലത്തോടുകൂടി മനുസ്മൃതി ഗ്രകാരം അതിക്രുരമായ ഹിംസയിലൂടെയാണ് ബ്രാഹ്മണ്യം ജാത്യാധിഷ്ഠിത ഉച്ചനീചത്വം സ്ഥാപി ച്ചെടുത്തത് എന്ന് കൊച്ച് അഭിപ്രായപ്പെടുന്നു (അജയ് ശേഖര്‍, 2017: 219). 4.3.൫8 നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക ത്തിലുമായി കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്ക്കരണ പ്രവര്‍ത്തങ്ങളെ നവോത്ഥാനം എന്നു വിളിക്കാം. ഞങ്ങളും മനുഷ്യരാണെന്ന ഉത്ത മബോധ്യത്തിന്റെ സാധ്യതകളാണ് ഇത്തരം സമരങ്ങളിലൂടെ മനുഷ്യര്‍ക്കു മുമ്പില്‍ തുറന്നിട്ടത്. അധ്വാനിക്കുന്ന മനുഷ്യരുടെ കഷ്ടതകളും അവകാശങ്ങളും കാണാതെ പോകുന്ന എല്ലാ മേലാളമതചിന്തകള്‍ക്കും അപ്പുറം മനുഷ്യനെ മനു ഷ്യനായി കാണണമെന്നാണ് ഇതില്‍ പറയുന്നത്. ജാതിവ്യവസ്ഥ സ്ഥാപിച്ചെടുത്ത മതപരമായ എല്ലാ ഘടകങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കാതെ ജാതിയെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. മനുഷ്യര്‍ ജീവിക്കേണ്ടത് ആചാരങ്ങള്‍ക്കുവേണ്ടിയല്ല മറിച്ച് ആചാരങ്ങളെല്ലാം തന്നെ മനു ഷ്യന് ഗുണം ചെയ്യുന്നതാവണം എന്നതാണ് ഇതിലെ ഉള്ളടക്കം. വര്‍ണ്ണാശ്രമസ ്വദായത്തിലധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചിന്താധാരകളാണ് ഇതിലെ ഗ്രതിപാദ്യ വിഷയം. ബ്രാഹ്മണിക്കല്‍ മുൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ടാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥ അതിന്റെ അടി ത്തറ ഉറപ്പിച്ചത്. സ്വജാതിയില്‍പ്പെട്ടവരെ മാത്രമേ വിവാഹം ചെയ്യാന്‍പാടുള്ളു എന്ന വിധി ഇതിന്റെ ഭാഗമാണ്. ഇത് ജാതി മേല്‍ക്കോയ്മയെ നിലനിര്‍ത്താനാ ണെന്ന് കാണാന്‍ കഴിയും. ജാതി ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടപ്പാ ക്കാന്‍ ഉദ്ദേശിച്ചതാണ് മിശ്രവിവാഹം, മിശ്രഭോജനം എന്നിവ. ജാതീയതയെ ഉന്‍മു ലനംചെയ്യാന്‍ മിശ്രഭോജനം ഒരു ഉപാധിയായി സ്വീകരിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇത് ഗുണം ചെയ്തിട്ടുണ്ട. എന്നാല്‍ അതുകൊണ്ടൊന്നും പരിഹരിക്കപ്പെടാവുന്ന 198 ഒന്നല്ല ജാതീയത. ജാതിബോധത്തില്‍ സമൂലമായ ഒരു മാറ്റം സാധ്യമാവണമെ ങ്കില്‍ മിശ്രവിവാഹത്തെ സൂക്ഷ്മമായി ഉപയോഗിക്കുകയും പ്രയോഗവല്‍ക്കരിക്കു കയും ചെയ്യുന്നത് കൃത്യമായ ഉത്തരം തേടലാകും. കൃഷിപ്പണി മുതല്‍ ഓരോ തൊഴിലിലും വിവിധജാതികളെ വര്‍ണ്ണാശ്രമ സ്മ്്രദായത്തില്‍ പ്രതിഷഠിച്ചിരുന്നതായി മനസ്സിലാക്കാം. ഉച്ചനീചത്വങ്ങള്‍ക്കെതി രായ നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായി ഇവയ്ക്കൊക്കെ ചില മാറ്റങ്ങള്‍ സംഭവിച്ചു എന്നല്ലാതെ സമ്പൂര്‍ണ്ണമായ മാറ്റങ്ങള്‍ സാധ്യമായിട്ടില്ല. ജാതി ഹിന്ദു ക്കള്‍ പൊതുകിണറുകളില്‍നിന്നോ, കുളങ്ങളില്‍നിന്നോ വെള്ളം കുടിക്കാന്‍ അയി ത്തക്കാരായ കീഴാളജനതയെ അനുവദിച്ചിരുന്നില്ല. ജാതിയാല്‍ താഴ്ന്നവരെ കിണ റുകളില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവദിച്ചാല്‍ കീഴാളനും മേലാളനും തുല്യമാ യിപ്പോകുമെന്ന് അവര്‍ ഭയക്കുന്നു. വിദ്യാഭ്യാസ അവകാശസമരം ഇന്ത്യയില്‍ ആദ്യമായി നയിച്ചത് മഹാത്മ അയ്ുങ്കാളിയാണ്. 1913 മുതല്‍ 1914 വരെയുള്ള ഒരു വര്‍ഷം നീണ്ടുനിന്ന സമരം “ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്കുളില്‍ പ്രവേശിപ്പിക്കാത്ത മേലാളന്മാരുടെ പാടത്ത് നെല്ലിനുപകരം ഞങ്ങള്‍ മുട്ടിപ്പുല്ലു കിളിര്‍പ്പിക്കും” എന്ന ഉജ്ജ്വല തീരുമാനത്തെ ത്തുടര്‍ന്ന് വിജയിച്ചുകൊണ്ടാണ് സമരം അവസാനിച്ചത്. അത് നവോത്ഥാന ത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു (കുട്ടപ്പന്‍ ചങ്ങനാശ്ശേരി, 2015: 100). അയിത്ത ജാതിക്കാരുടെ അധ്വാനഫലം കൊണ്ട് ജീവിക്കുന്നവര്‍ ഒരിക്കലും കീഴാളന്റെ അധ്വാനത്തിന് പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. മര്‍ദ്ദകരായ മേലാളന്റെ കരങ്ങള്‍ക്ക് കരുത്ത് പകരുന്നത് തങ്ങള്‍ പാടുപെട്ട പണിയെടുത്ത് ഉല്‍പ്പാദിപ്പി ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് അവരുടെ കൊഴുത്ത ശരീരവും മിനുത്ത മേനിയും തന്റെ ആള്‍ക്കാരുടെ വിയര്‍പ്പിന്റെ സംഭാവനകളാണ് എന്ന തിരിച്ചറിവാ യിരുന്നു അയ്യങ്കാളി നയിച്ച ഈ നവോത്ഥാന സമരത്തിന്റെ മൂലധനം. 4.4 വാവുത്സവവും ജാതിവിഭാഗീയതയും പേടിയാട്ടകാവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളെയും പുരാവ്ൃത്തങ്ങളെ യുമാണ് കഴിഞ്ഞ അധ്യായത്തില്‍ പരിശോധിച്ചത്. അതിന്റെ വിശകലനമാണ് തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍ നിര്‍വഹിക്കുന്നത്. ഉത്സവത്തിന്റെ പുരാവൃത്ത 199 ത്തിലും അതിന്റെ അനുഷഠാനങ്ങളിലുമുള്ള ജാതിസൂചനകളെ പ്രത്യേകം പരി ശോധിക്കുന്നു. ജാതി, വര്‍ണ്ണം, ആചാരങ്ങള്‍ അവയുടെ പ്രത്ൃയയശാസ്ത്രധര്‍മ്മം എന്നിവയെപറ്റിയുള്ള ചില സാമാന്യവസ്തുതകളാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. ജാതിവ്യവസ്ഥയെ പുനരുല്‍പാദിപ്പിക്കുന്ന സമ്ത്രദായം തന്നെയാണ് Galslwog വാവുത്സവത്തില്‍ നടക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. ഇനി വരുന്ന ഭാഗങ്ങളില്‍ അത്തരം വിശകലനങ്ങളാണ് നടക്കുന്നത്. എല്ലാ ജനതകള്‍ക്കിടയിലും അവരുടെ സാമുഹിക ജീവിതത്തെ സ്പര്‍ശി ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇവ സാധുകരിക്കുന്ന വിശ്വാസസംഹിതകളുമുണ്ടായിരിക്കും. വ്യത്യസ്ത മതജാതി വിഭാഗങ്ങളില്‍ ഇത് പ്രകടമായ വൈവിധ്യങ്ങളിലൂടെ വേറിട്ട നില്‍ക്കുന്നു. എന്നാല്‍ ഒന്ന് ഒന്നിന് എതി രാണെന്നല്ല ഇതില്‍നിന്ന് അര്‍ത്ഥമാകുന്നത്. അതാത് ജനതയുടെ വിശ്വാസ ത്തിന്റെ താത്പര്യമാണ് ഇവിടെ അടങ്ങിയിരിക്കുന്നത്. പേടിയാട്ടകാവ് ഉത്സവം, മണത്തല നേര്‍ച്ച, ഇടപ്പള്ളി പള്ളിപ്പെരുന്നാള്‍ എല്ലാം തന്നെ ഓരോ സാമൂഹ്യ ബോധത്തിന്റെ തുടര്‍ച്ചയാണ്. കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീക്ഷയുടെയും രംഗവേദിയായിട്ടും ഈ ഉത്സവത്തെ കാണാം. പുരാതന മനുഷ്യസമൂഹങ്ങളുടെ ജീവിതരീതിയെ ക്രമപ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ് ആചാരങ്ങള്‍. ഇത് പലതരത്തിലുണ്ട്. ക്ഷേത്രാചാരം, വീട്ടാചാ രം. ജാത്യാചാരം, മതാചാരം തുടങ്ങി ആചാരങ്ങള്‍ വിവിധങ്ങളാണ്. ഇവിടെ നാം കാണാന്‍ ശ്രമിക്കുന്നത് കാവാചാരങ്ങളാണ്. തന്ത്രിപൂജ, നിവേദ്യത്തിനായി നെല്ല് ശേഖരിക്കാന്‍ പോകുന്ന യാത്ര, ദിവ സങ്ങള്‍ ചിട്ടപ്പെടുത്തിയുള്ള (്വതം, പേടിയാട്ടും കുന്നത്തുതറവാട്ടിലും ജാതവന്‍ കോട്ടയിലും കൊടിയേററ്, പടച്ചോറൊരുക്കല്‍, പൂജ, ഓലച്ചുട്ടശേഖരണം, പൂജ ക്കായുള്ള വാഴക്കുല പുകവെക്കല്‍, പനയമഠം തറവാട്ടിലെ കാരണവരും മറ്റ് അം ഗങ്ങളും ഒറ്റയായി സഞ്ചരിച്ച് കലശം കൊണ്ടുവരല്‍, നിവേദ്യം തയ്യാറാക്കല്‍, വെറ്റിലവെച്ചു ലക്ഷണം പറയല്‍ തുടങ്ങിയ ആചാരങ്ങളിലൂടെയാണ് ഉത്സവനാളു കള്‍ കടന്നുപോകുന്നത്. കുടാതെ എഴുന്നള്ളത്ത്, ഉരരുതെണ്ടല്‍, കാരകളി, ചുവടൊരുമിക്കല്‍, താലപ്പൊലി, ബലികര്‍മ്മം, ശ്രാദ്ധമൂട്ടൽ, ഗണപതിപൂജ, ദിക്കിരി ക്കല്‍ എന്നീ ആചാരങ്ങളും പേടിയാട്ട് കാവിലെ ആരാധനയുടെ ഭാഗമാണ്. ഭഗവ 200 തിക്ക് കുളിക്കുവാനുള്ള താളിയും എണ്ണയുമായി എണ്ണേക്കാട്ടുകാര്‍ എത്തുന്നതും കിണ്ടിയും വെള്ളവും ചങ്ങലാട്ടയും നിറദീപത്തോടുകുടിയും ശംഖുനാദം മുഴക്കി ദേവിയെയും നാട്ടുകാരെയും ഉണര്‍ത്തുന്നത് ഇവിടുത്തെ പ്രധാന ആചാരമാണ്. 4.4.1 ഉത്സവത്തിലെ ജാതിസൂുചന കാവുത്സവങ്ങളില്‍ ദേശത്തിലെ ജനങ്ങള്‍ നേര്‍ച്ചയായും കാണിക്കയായും സ്വര്‍ണ്ണവും വെള്ളിയും മറ്റു ദ്രവ്യങ്ങളും സമര്‍പ്പിക്കുന്നു. ഇതിന്റെ കൈകാര്യ കര്‍തൃത്വവും സാമ്പത്തിക അധികാരവും മേലാളവിഭാഗങ്ങള്‍ക്കായിരിക്കും. കീഴാള ജനവിഭാഗങ്ങള്‍ക്ക് അവരുടെ ജോലിക്കനുസൃതമായ കൂലി ലഭിക്കും. കാവാചാര ങ്ങള്‍ക്കിടയിലെ മേല്‍ജാതി കീഴ്ജാതി സംഘര്‍ഷപരമായ സന്ദര്‍ഭങ്ങള്‍പോലും ജാതിവ്യവസ്ഥയെ ഉഇനട്ടിയുറപ്പിക്കുന്നതിനായുള്ള സാഹചര്യമായി ഉരുത്തിരിയു ന്നുണ്ട്. 4.4.2 സ്ത്രീകളും അയിത്തവും പേടിയാട്ടമ്മയുടെ പുരാവ്ൃത്തത്തില്‍ സ്ത്രീയുടെ ആര്‍ത്തവത്തെ അസ്പ്ൃ ശഗൃത കല്പിച്ച് മാറ്റി നിര്‍ത്തുന്നതായി കാണുന്നുണ്ട്. പെണ്ണുടലില്‍ ആര്‍ത്തവം സംഭവിക്കുമ്പോള്‍ പുഷ്പിണിയായതാണെന്ന ബോധ്യത്തിന് പകരം അശുദ്ധി ആരോപിക്കുകയാണ് ഇവിടെ നാം കാണുന്നത്. അമ്മദൈവസങ്കല്പത്തില്‍ ഭൂമീ ദേവിപുഷ്പിണിയായി എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാത്ത വൈമനസ്യത്തെ ശരി യായ ദിശയില്‍ വിശകലനം ചെയ്യുന്നുണ്ട്. ഒരു ആക്ഷേപകരമായ പരാമര്‍ശമാണ് തീണ്ടാരി എന്നത്. “തീണ്ടുക് എന്നത് ശുദ്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതുപോലെത്തന്നെ ജാതിസങ്കല്പങ്ങളെ രൂപപ്പെടുത്തുന്ന ചര്യകളാണ് ജാതി യില്‍ നമ്മള്‍ കാണുന്ന അനുഷ്ഠാനങ്ങള്‍. വിവിധ ജാതിഘടകങ്ങളായി നമ്മെ ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന അതിന്റ യുക്തിയാണ് പുരാവൃത്തങ്ങള്‍ അല്ലെ ങ്കില്‍ ഇതിന്റെ ഐതിഹ്യങ്ങള്‍. 4.4.3 പൃരാവ്യത്തത്തിലെ ജാതിസൂചന പേടിയാട്ടമ്മയുടെയും മകനായ ജാതവന്റെയും പുരാവൃത്ത പാഠഭേദങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ അശുദ്ധിയാണ് കാണാന്‍ കഴിയുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ആധാരമായി (്രവര്‍ത്തിച്ച ഏറ്റവും ഗ്രധാനപ്പെട്ട സങ്കല്പങ്ങ 201 ളിലൊന്നാണ് ശുദ്ധാശുദ്ധബന്ധങ്ങള്‍. അശുദ്ധിതന്നെയാണ് വാസ്തവത്തില്‍ ഈ പ്രതീകവ്യവസ്ഥയ്ക്ക് താഴെ നില്‍ക്കുന്നത്. എന്നാല്‍ പുറത്ത് പല കഥകളാ യാണ് കാണുന്നത്. ആത്മബന്ധമുണ്ടെങ്കിലും അസ്പൃശ്യരായി തുടരാനാണ് ജാതവന്റെ യോഗം. മകന് അയിത്തമുളളതിനാല്‍ മധ്യമത്തിലും അമ്മ ഉത്തമത്തി ലുമായതാണ് ഈ ദീര്‍ഘവിരഹത്തിന് ഹേതുവായത്. 4.4.4 പുരാവ്യത്തത്തില്‍ അയിത്തസൂചന കറുത്തങ്ങാട്ട ഇല്ലം കത്തിയ കഥ (3.11. കാണുക): കറുത്തങ്ങാട്ട ഇല്ലത്തേക്ക് ദേവിയുടെ തലയുമായി വന്ന ഉപ്പു കുറുക്കുന്നവരെ ഇല്ലത്തുള്ളവര്‍ തിരിച്ചയയ്ക്കു ന്നു. ഇതില്‍ ഉപ്പു കുറുക്കുന്നവരോടുള്ള ജാതീയമായ അസ്പൃശ്യത വ്യക്തമാണ്. തലയുമായി വരുന്നതുകണ്ടപ്പോള്‍ ഭയന്നു എന്നതാണ് കഥയെങ്കിലും കീഴ്ജാതി ക്കാര്‍ ഉപ്പ് കുറുക്കുന്നത് നിഷിദ്ധമായിരുന്നു. സാമൂതിരിസേനയിലെ കീഴാളന്റെ ദേവി കഥ (3.11.8 കാണുക): ദേവി സാമൂതിരി യുടെ പടയണിയില്‍പ്പെട്ട നീലി എന്ന സ്ത്രീയാണെന്ന് പറയപ്പെടുന്നു. ജാതി ശ്രേണിയില്‍ ഏറ്റവും കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് നീലി എന്ന പേരുള്ള ത്. കീഴ്ജാതിക്കാരുടെ സഹകരണം ഉത്സവത്തിന്റെ വിജയത്തിന് അത്യാവശ്യമാ ണ്. എന്നതിനാല്‍തന്നെ അവരുടെ ജാതിയില്‍പ്പെട്ടവരാണ് ദേവി എന്ന ബോധ്യം അവരില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ബ്രാഹ്മണദൈവങ്ങളെ പേടിയാട്ടമ്മയില്‍ ആരോപിക്കുന്ന കഥ (3.1.1.3 കാണുക): ഈ കഥയില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്; മഹാകാളി, മഹാസര സ്വതി, മഹാലക്ഷ്മി എന്നിവരുടെ ഏകീഭവിച്ച ഭാവമായ ദുര്‍ഗ്ഗയാണ് പേടിയാട്ടമ്മ എന്ന് കാണുന്നു. ആദിമമനുഷ്യന്റെ അമ്മദൈവങ്ങള്‍ കുടിയിരുന്ന കാവുകളില്‍ വൈദേശിക ബ്രാഹ്മണമതത്തിലെ ദൈവങ്ങളെ കുടിയിരുത്താനുള്ള ഒരു ഉപായമാ യിട്ടേ കാണാന്‍ കഴിയുന്നുള്ളൂ. ഉപ്പു കുറുക്കുന്നവര്‍ക്കിടയില്‍ ദേവിയെ കണ്ട കഥ (3.114 കാണുകു: ഉത്സവ ത്തോടനുബന്ധിച്ച് എഴുന്നളളിക്കുന്ന പെട്ടിയിലാണ് ദേവിയുടെ ദിവ്യസ്വരൂപമുള്ള ത്. പെട്ടിയെടുക്കുന്നവരില്‍ ജാതിയില്‍ താഴെയാണെങ്കിലും പെരുവണ്ണാന്മാര്‍ ഉള്‍പ്പെടുകയും മറ്റ ജാതിവിഭാഗങ്ങള്‍ ഈ പെട്ടി കാണാന്‍ പാടില്ലയെന്ന് നിബന്ധ 202 നയുമുണ്ട്. എന്നാല്‍ പൂജാദികര്‍മ്മങ്ങളില്‍ പെരുവണ്ണാന്‍ ദുരെ മാറിനില്‍ക്കണമെ ന്നുമാണ്. തൊഴിലടിസ്ഥാനത്തിലുള്ള ജാതിബന്ധമാണ് ഇതില്‍ കാണാന്‍ കഴിയു ന്നത്. മറ്റൊന്ന് ഉപ്പ് വില്‍പ്പനക്കിടഴയില്‍ അപകടത്തില്‍പ്പെടുന്ന ചെക്കുട്ടിനായര്‍ക്കു മുന്നിൽ ആഭരണവിഭൂഷിതയായി ദേവി പ്രതൃക്ഷപ്പെടുന്നു. ഇവിടെ ജനങ്ങളില്‍ ദേവിയോടുള്ള വിശ്വാസത്തെ ഭയഭക്തിയോടെ ഇനട്ടിയുറപ്പിക്കുകയും കുട്ടത്തില്‍ പട്ടും ആഭരണങ്ങളും മേല്‍ജാതി ദൈവസങ്കല്പങ്ങളില്‍ അനിവാര്യമാക്കുന്നു മുണ്ട്. ഉത്സവനാളുകളില്‍ വിശ്വാസികളായ ജനവിഭാഗങ്ങള്‍ ഇത്തരം ദ്രവ്യ ങ്ങള്‍നല്‍കി ദേവിയുടെ തേജസ്സും (പരഡിയും നിലനിര്‍ത്തണം എന്ന ഭക്ത്യാദര ത്തോടെയുള്ള തോന്നല്‍ അവരില്‍ ജനിപ്പിക്കുക എന്നതാണ് ഇതില്‍നിന്ന് മനസ്സി ലാക്കാന്‍ കഴിയുന്നത്. ഇതേ പാഠഭദത്തില്‍ ആര്‍ത്തവമുള്ള സ്ത്രീയെ കാണുമ്പോള്‍ ദേവിയെ വെള്ളത്തിലേക്ക് മറയുന്നതില്‍നിന്ന് അയിത്തസങ്കല്‍പത്തെ സ്ത്രീയെക്കൊണ്ട് തന്നെ സാധുകരിക്കുകയാണ് എന്ന് മനസ്സിലാക്കാം. ഉത്സവനാളുകളില്‍ ആര്‍ത്തവ സ്ത്രീകള്‍ വീടുകള്‍ ഉപേക്ഷിച്ച് മാറിനില്‍ക്കണമെന്നുണ്ട്. ആര്‍ത്തവം പുതുജന്മ ത്തിനായുളള സ്ത്രീശരീരത്തിന്റെ ജൈവികമായ തയ്യാറെടുപ്പാണെന്നി് ആയതി നാല്‍തന്നെ ശുദ്ധമാണെന്ന യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ടുള്ള മാറ്റിനിര്‍ത്തല്‍ ഇന്നും ദൈവങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നു. മദ്യം നിഷിദ്ധമാകുന്ന പുരാവൃത്തം (3.11.12 കാണുക): മദ്യം ദേഹത്ത് തെറിച്ചതി നാല്‍ കളളു കുടിച്ചു എന്ന് സംശയിച്ചു മകനായ ജാതവനെ ഭ്രഷ്ട് കല്‍പ്പിക്കുക യാണ് പേടിയാട്ടമ്മ ചെയ്യുന്നത്. ജാതിശ്രേണിയില്‍ ഇത് ഉല്‍പ്പാദിപ്പിക്കുന്നത് പുലയജനവിഭാഗങ്ങളാണ് ഇതിനാലാണ് കളള നിഷിദ്ധമാവുന്നത്. അവരോടുള്ള ജാതീയമായ അസ്പൃശ്യത കളള് വിരോധത്തിലുടെ നിലനിര്‍ത്താനുള്ള ബോധ പുര്‍വമുള്ള ശ്രമം ഇവിടെ കാണാം. എന്നാല്‍ ഉത്സവത്തോടനുബന്ധിച്ച് കീഴാളര്‍ സംബന്ധിക്കുന്ന ജാതവന്‍ കോട്ടയിലെ ചില ചടങ്ങുകളില്‍ മദ്യസേവ ഉണ്ട്. ജാതവന് അമ്മാഞ്ചേരിയിലേയ്ക്കുള്ള യാത്രാവിലക്ക് (3.11.1൧ കാണുക: ബ്രാഹ്മണര്‍ ഉത്തമത്തിലും കീഴാളര്‍ മധ്യമത്തിലും ഉള്ളതാണെന്നും ബോധ്യപ്പെ ടുത്തുകയാണ് ഈ കഥകൊണ്ട് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ മകന്‍ അമ്മ വിധി 203 ക്കുന്ന ശഷ്ട്കൊണ്ട് ഉദ്ദേശിക്കുന്നത് സമുഹത്തില്‍ അതിശക്തമായി നടപ്പാക്കേണ്ട ഒരു വ്യവസ്ഥയാണ് ജാതീയത എന്ന താക്കീതാണ്. ദേവനും ദേവിയും കുടില്‍പുരയ്ക്കല്‍ (്പതൃക്ഷപ്പെടുന്ന കഥ (3.11.15 കാണുക): ദേവനെ ഇവിടെ കുടിയിരുത്തുന്നുണ്ടെന്നും അടിയാന്മാരായി ജീവിക്കണമെന്നും വെളിച്ചപ്പാട പറയുന്നതില്‍നിന്ന് കീഴാളന്റെ അടിമജീവിതം ദേവീദേവന്‍മാരുടെ താല്പര്യമായി കണ്ട് അടിമജീവിതത്തെ വിശ്വാസത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. ദേവീവിഗ്രഹനിര്‍മ്മകാഥണ (3.11.20, 3.11.21 കാണുക): ഇത് പരിശോധിച്ചാല്‍ ശബ്ദവും സ്പര്‍ശവും അശുദ്ധമായതുപോലെ കാഴ്ചയും അശുദ്ധമായി വരുന്നു. കീഴ്ജാതിക്കാരന്‍ മേല്‍ജാതിക്കാരനെ കാണുന്നതില്‍നിന്നുപോലും വിലക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയെ സമര്‍ത്ഥമായി സ്ഥാപിച്ചെടുക്കുവാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് സുക്ഷ്മനിരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. കീഴാളന് പശുവിനെ വളര്‍ത്താം പാല്‍ ഉപയോഗിക്കാന്‍ പാടില്ലയെന്ന ജാതിവ്യവ സ്ഥയെ ഇവിടെ ധ്രനിപ്പിക്കുന്നു. മനേഴി ഇല്ലത്തുനിന്ന് മുക്കുവക്കുട്ടികള്‍ മാമ്പഴം പറിക്കുന്ന കഥ (3.11.25 കാണു ക): ഈ കഥയില്‍ മുക്കുവരുടെ കാളിയെ മേല്‍ജാതി ദൈവമാക്കി രാജ്യത്തെ അടിസ്ഥാനജനവിഭാഗത്തെ ഭയപ്പെടുത്തി ്രാഹ്മണ്യം നിലനിര്‍ത്തുവാനുള്ള ശ്രമ മായി മനസ്സിലാക്കാം. 4.4.5 അനുഷ്ഠാനത്തിലെ ജാതിസൂചന എക്കാലത്തും എല്ലാ മതസങ്കലീപ്പങ്ങളിലും സെമിറ്റിക മതങ്ങളിലും അധി കാരം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രവണതയുണ്ട്. ആയതിനാല്‍ തന്നെ അണിയറയില്‍നിന്ന് അരങ്ങത്തേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ക്ക് സാധ്യമാ യിരുന്നില്ല. ഇത് മേലാളന്‍മാരും ദൈവസങ്കലല്‍പത്തില്‍ വിദഗ്ധമായി ഗ്പയോഗിച്ചു. സ്ത്രീയുടെ ആര്‍ത്തവത്തെ അതിനുള്ള ഒരു ഉപാധിയായി അവര്‍ കണ്ടു. ദൈവ സങ്കല്‍പത്തിലുള്ള ഒരു സ്ത്രീയെകൊണ്ടു തന്നെ അത് നടപ്പില്‍ വരുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ദൈവഭയത്തെ മുന്‍നിര്‍ത്തി അവര്‍ അത് 204 സാധിച്ചെടുക്കുകയും ചെയ്തു. ഇതാണ് ഈ പാഠഭേദത്തില്‍നിന്ന് മനസ്സിലാക്കാ ന്‍ കഴിയുന്നത്. കിരാതമായ ഫ്യൂഡല്‍ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ കീഴാളജനത ദുരിതം അനുഭവിച്ചു. അടിമത്വത്തിന്റെ വേദനാജനകമായ ആ സന്ദര്‍ഭത്തെയാണ് ഈ സംഭവം സൃൂചിപ്പിക്കുന്നത്. എന്നാല്‍ ക്ഷമയ്ക്ക് മനസ്സില്‍നിന്നുള്ള ്രതിഷേധം മാന്ത്രികന്റെ വരവോടെ ഉണ്ടാ കുന്നു. 4.4.5.1 തൊഴിലും ജാതിഘടനയും ജാതിതിരിച്ച് വിവിധ തൊഴിലുകള്‍ നിശ്ചയിക്കുകയും അനുഷ്ഠാനപരമായി അതിനെ സ്ഥിരപ്പെടുത്തുന്നതായും പേടിയാട്ടകാവിലെ ഉത്സവവുമായി ബന്ധപ്പെടു നിഷ്കര്‍ഷതകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇതിനെ വിശകലനവിധേയ മാക്കുമ്പോള്‍ എത്തിനില്‍ക്കുന്നത് ദേശീയവും പ്രാദേശീയവുമായ ഒരു സാമൂഹ്യഘടനയിലാണ്. കാവിലെ അടിച്ചുതളിക്കാര്‍, പാചകക്കാര്‍, ഉത്സവത്തിന് കൊടിയേറ്റുന്നവര്‍, അമ്മദൈവത്തെ ആറാട്ടിനായി എഴുന്നള്ളിക്കുന്നവര്‍, നെല്ലു കുത്തി ഒരുക്കുന്നവര്‍ തുടങ്ങി വിവിധങ്ങളായ തൊഴില്‍ചെയ്യുന്നവരുണ്ട്. കുലത്തൊഴില്‍ എന്ന ്രയോഗംതന്നെ ജാതിശ്രേണിയെ തൊഴില്‍ പരമായി ബന്ധിച്ചു കണിശമായി നിലനിര്‍ത്തുവാനുളളതായിരുന്നു എന്നതാണ് വിശകലന ത്തില്‍ തെളിഞ്ഞുവരുന്നത്. ഇതിലൂടെ ചുഷണത്തിനുള്ള എളുപ്പവഴി ഒരുക്കുകയാ ണുണ്ടായത്. ഇന്നും ആ പ്രകിയ നിര്‍ബാധം തുടര്‍ന്നുപോരുന്നു. കാവുത്സവുമായി ബന്ധപ്പെട്ട ഓരോ ജാതിക്കാരും ചെയ്യേണ്ട തൊഴിലുകള്‍ കീഴാളന്റെ അവകാശമാണെന്ന ബോധ്യം അവരില്‍ ജനിപ്പിക്കുന്നുണ്ട്. ഇത് മേലാ ളജാതിക്കാരുടെ മനഃശാസ്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണാന്‍കഴിയുന്ന ത്. ചെയ്യുന്ന തൊഴിലിന് കൂലി നിര്‍ണ്ണയിക്കപ്പെടുന്നുണ്ടെങ്കിലും മതിയായ വേതനം കിട്ടിയിരുന്നില്ല. ഒരുകൈപ്പിടി നെല്ല് പറയായും ഒരു കൈപ്പിടി അരി നാഴി യായും കണക്കാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരുത്തിക്കാടന്മാര്‍ ഇതില്‍നിന്നും പിന്മാറുകയുണ്ടായി. കാവുത്സവ സംബന്ധിയായ സാമ്പത്തികാധി കാരവും അതിന്റെ കൈകാര്യകര്‍തൃത്വവും മേലാളജാതിക്കാരുടെ കൈകളിലാണെ 205 ന്നത് ഒരു പരമാര്‍ത്ഥമാണ്. ലാഭനഷ്ടകണക്കുകളെ സംബന്ധിച്ച ചോദ്യാവലിക ളൊന്നും കീഴാളന്റെ നിഘണ്ടുവില്‍ ഉണ്ടാകുന്നില്ല. കാവുത്സവനാളുകളില്‍ ദേശജനങ്ങള്‍ കാവിലമ്മയ്ക്ക് നേര്‍ച്ചയായും കാഴ്ചയായും സ്വര്‍ണ്ണവും വെള്ളിയും മറ്റു ദ്രവ്യങ്ങളും സമര്‍പ്പിക്കുന്നു. ഇതിന്റെ സൂക്ഷിപ്പുകാര്‍ എന്നും അധീശത്വവര്‍ഗ്ഗം തന്നെയായിരിക്കും എന്നുള്ളതാണ് കാവുത്സവങ്ങളെയും അനുഷ്ഠാനങ്ങളെയും പരിശോധിക്കുമ്പോള്‍ മനസ്സിലാ ക്കാന്‍ കഴിയുന്നത്. ഉത്സവപുര്‍വ അനുഷ്ഠാനങ്ങള്‍ (3.5.1 കാണുക) ഉത്സവം ആരംഭിക്കാനുള്ള കാലയളവുവരെ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള അയിത്തത്തെ ഉച്ചാടനം ചെയ്യ ണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഉത്സവ പുര്‍വാനുഷ്ഠാനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ജാതിജനവിഭാഗങ്ങള്‍ കാ വുമായും കാവുപരിസരവുമായും ബന്ധപ്പെട്ട വന്നുപോയിട്ടുണ്ടാവാം. ഇത് കാവിന്റെ ചൈതന്യം കുറയാന്‍ ഇടയാകുമെന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് കര്‍മ്മങ്ങള്‍ നടത്തുന്നത്. കീഴാളസാന്നിദ്ധ്യംകൊണ്ട് അശുദ്ധമാകുന്ന കാവിടങ്ങള്‍ അവരുടെതന്നെ സംഘാടനം കൊണ്ടാണ് വിണ്ടും ശുദ്ധമാകുന്നതെന്ന യാഥാര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്പ്പെടുന്നുണ്ട്. ഉത്സവാനന്തരം വീണ്ടു മൊരു ശുദ്ധികലശം ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കേണ്ടതില്ല. ക്ഷേര്പരിസര ങ്ങളില്‍ അടിഞ്ഞുകുടിയിട്ടുളള അഴുക്കുകള്‍ വൃത്തിയാക്കുകയും ഇതരമത ത്തില്‍പ്പെട്ടവരുടെയും, കീഴ്ജാതിമനുഷ്യരുടെയും ദേഹസാന്നിദ്ധ്യംകൊണ്ട് കുറ യാനിടയായിട്ടുള്ള ദേവീചൈതന്യം വീണ്ടെടുക്കാനുള്ള പരിഹാരകര്‍ങ്ങള്‍ ചെയ്യു കയുമാണ് ഒന്നാമതായി നടക്കുന്നത്. വര്‍ണ്ണഗണത്തിലെ കീഴ്ജാതിയില്‍പ്പെട്ട മേല്‍ജാതിവിഭാഗമായ നായന്‍മാര്‍ക്കാണ് ക്ഷേത്രശുദ്ധീകരണത്തിന് മേല്‍കൈയു BBO). പേടിയാട്ടുകാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള പനയമഠം തറവാട്ടു കാര്‍ക്കാണ് ഇതിന്റെ ചുമതല. പനയമഠം തറവാടിനോടു ചേര്‍ന്നാണ് കാവ് സ്ഥിതിചെയ്യുന്നത്. കാവില്‍ തയ്യാറാക്കുന്ന നിവേദ്യത്തിനുള്ള നെയ്യ് തിയുവിഭാഗ ത്തില്‍പ്പെട്ട അമ്പാളി തറവാട്ടുകാര്‍ നല്‍കുന്നു. പുജാകര്‍മ്മങ്ങള്‍ക്ക് ശേഷം 5-0൦ പുണ്യാഹവും നടക്കുന്നു. പുണ്യാഹത്തോട കൂടി എല്ലാവിധ അശുദ്ധിയും മാറി ക്ഷേത്രാങ്കണവും പരിസരവും ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് വിശ്വാസം. 206 4.4.5.2 വതാനുഷ്ഠാനവും അയിത്തസങ്കല്പവും ഉത്സവത്തിന്റെ ര്വതാനുഷ്ഠാനരീതിയെക്കുറിച്ചു മൂന്നാം അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട് (3.5.1.9 കാണുക). കുന്നത്തെ തറവാട്ടിലെ പുരുഷന്മാരും സ്ത്രികളും ഉത്സവത്തിന് അഞ്ച് ദിവസം മുമ്പ് വ്രതം അനുഷധിക്കുന്നു. ഉത്സവ ത്തലേന്ന് ഭക്ഷണം കഴിച്ചാല്‍ ഉത്സവശേഷം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. പെരുമണ്ണാന്‍മാര്‍ പേടിയാട്ടദേവിയെ കുന്നത്ത്തറവാട്ടില്‍ കൊണ്ടുവന്ന് പീഠത്തില്‍ ഇരുത്തിക്കഴിഞ്ഞാല്‍ പിന്നെ പൂജാകര്‍മ്മങ്ങളാണ്. ആ സമയം ജാതീയവും ആര്‍ത്തവസംബന്ധവുമായ അയിത്തം അവിടെ പാലിക്കപ്പെടേണ്ടതുണ്ട്. പേടിയാട്ു ദേവിയെ ചുമക്കുന്ന പെരുമണ്ണാന്‍മാര്‍ ജാതീയമായി അസ്പൃശ്യരായതിനാല്‍ പുജാദികര്‍മ്മങ്ങള്‍ക്കിടയില്‍നിന്ന് അവര്‍ ദൂരെ മാറി നില്‍ക്കണമെന്നാണ്. ദേവിയെ ചുമക്കുക എന്ന ദൌത്യം മാത്രമെ അവര്‍ക്കുള്ളൂ. കുന്നത്ത് തറവാട്ടുകാര്‍ തന്നെയാണ് ഈ പുജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. തറവാട്ടമ്മയ്ക്ക് മാത്രമെ അവിടെ നില്‍ക്കുവാന്‍ പാടുള്ളു. ബ്രഹ്മചര്യരവവതത്തോടെയാണ് പൂജ ചെയ്യുന്നത്. പൂജ കഴിഞ്ഞതിനുശേഷം മാത്രമെ പെരുമണ്ണാന്‍മാര്‍ക്ക് ദേവിയെ വീണ്ടും എടു ക്കുവാന്‍ അവിടേയ്ക്ക് പ്രവേശനമുള്ളു. “അവകാശം” എന്നത് ചരിത്രബന്ധമി ല്ലാത്ത സാമൂഹിക താല്‍പര്യങ്ങളെ പുതിയ ഒരു മനശാസ്ത്രപതലത്തില്‍ പറ ഞ്ഞുപഠിപ്പിച്ച ഒന്നാണ്. ഇത് കീഴ്ജാതിക്കാര്‍ക്കെതിരെ വ്യവസ്ഥാപിതമായി സ്ഥാപിച്ചെടുക്കുകയും മേലാളാധികാരം കൃത്യമായി പ്രയോഗിക്കാന്‍ പാകത്തില്‍ ഉറപ്പിക്കുകയും ചെയ്തു. 4.4.5.3 ഉത്സവദിവസം ഭഗവതിയുടെ എഴുന്നള്ളത്ത് ഉത്സവദിവസത്തെ ഭഗവതിയുടെ വരവിനെക്കുറിച്ച് മുന്‍ അധ്യായത്തില്‍ സൂചിപ്പിക്കുന്നുണ്ട് (3.6.2 കാണുക). പെരുവണ്ണാന്മാര്‍ ദേവിയെ എഴുന്നള്ളിച്ച് കറു ത്തങ്ങാട്ട ഇല്ലത്ത് കൊണ്ടുവന്നതിനുശേഷം ദുരെമാറിപ്പോകുന്നു. ഇവിടെ നമ്പുതി രിപൂജയാണ് നടക്കുന്നത്. മഹാമന്ത്രോച്ചാരണങ്ങളിലുടെ തങ്ങള്‍ക്ക് മുമ്പിലുള്ള എന്തിനെയും സമര്‍ത്ഥമായി വ്യാഖ്യാനിക്കാനും അനുസരിപ്പിക്കാനും, സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ദേവന്‍മാരോട് കല്പിക്കാനുംവരെ കഴിവുള്ളവരാണ് നമ്പുതിരിമാര്‍ എന്ന ബോധമാണ് കീഴാളര്‍ക്കുള്ളത്. കുറുത്തങ്ങാട്ട പൂജ കഴിഞ്ഞ് പെരുമണ്ണാന്‍മാര്‍ ദേവിയെ പേടിയാട്ടകാവില്‍ എത്തിക്കുന്നു. ഈ സമയം 207 കാവിന്റെ അകത്തളങ്ങളില്‍ നായര്‍ വിഭാഗക്കാരാണ് താലപ്പൊലി ഏന്തുന്നത്. മറ്റ് കീഴാളര്‍ക്ക് താലപ്പൊലി എടുക്കുവാന്‍ അവകാശമില്ല. ഇവിടെ മേലാളര്‍ അക ത്തളങ്ങളിലും കീഴാളര്‍ പുറത്തുമായി അപരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. “പട്ടത്താനം” 2 എന്നപേരില്‍ അറിവിനെ അളക്കുന്ന സ്ര്പദായം പണ്ട് ക്ഷ്രേതങ്ങളില്‍ നിലനിന്നിരുന്നു. അത്തരം തര്‍ക്കത്തില്‍ സവര്‍ണ്ണരല്ലാത്ത പണ്ഡി തന്മാരായ ഗുരുക്കന്‍മാരും ശിഷ്യന്മാരും തോല്‍ക്കുകയാണെങ്കില്‍ രാജാവ് അവ രുടെ തലയറുത്ത് സ്ത്രീകളെകൊണ്ട് താലത്തില്‍ ഏന്തിക്കുമായിരുന്നു. ഇതിനെ “തലപ്പൊലി” എന്നാണ് പറയുന്നത്. ഈ അറുംകൊലകള്‍ നവോത്ഥാനത്തിലൂടെ മാറിയ പുതിയകാലത്ത് ക്ഷേത്രോത്സവങ്ങളിലുടെ താലപ്പൊലി എന്ന പേരില്‍ പുനരാവിഷ്കരിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല പേടിയാട്ടകാവിലും ജാത വന്‍ കോട്ടയിലും നടക്കുന്ന താലപ്പൊലികള്‍ തമ്മില്‍ രണ്ട് കിലോമീറ്റര്‍ ദുരപരിധി യുണ്ട്. പേടിയാട്ട അകത്തളങ്ങളില്‍ നായര്‍വിഭാഗവും പുറത്ത് തിയുവിഭാഗങ്ങളും ജാതവന്‍ക്കോട്ടയില്‍ കീഴാളരും എന്നരീതിയില്‍ ഭൂുമിശാസ്ത്രപരമായിത്തന്നെ അപരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 4.4.5.4 പടകാളിത്തല്ല് (പേടിയാട്ടമ്മയുടെ ഇഷ്ടവിനോദം) പടകാളിത്തല്ല് ഒരു യുദ്ധദേവതാ സങ്കല്പമാണ് (3.6.2.1 കാണുക). ദാരിക നുമായി യുദ്ധം ചെയ്യുന്ന ഭദ്രകാളിയുടെ പ്രതീകമായാണ് പേടിയാട്ടമ്മ പടകാളി COL] കാണാന്‍ ഇരിക്കുന്നത്. പടകാളിത്തല്ലില്‍ യുദ്ധം ചെയ്യേണ്ടത് കീഴാളനാ ണ്. ദേവിയും മേല്‍ജാതിവിഭാഗവും ഇതിന്റെ ആസ്വാദകര്‍ മാത്രമാണ്. അധീ ശത്വവര്‍ഗ്ഗത്തിന്റെ അവകാശാധികാരങ്ങളെ നിത്യസംഘട്ടനങ്ങളിലൂടെ നില നിര്‍ത്തികൊടുക്കേണ്ട ഉത്തരവാദിത്വം ജാതീയമായി അകറ്റിനിര്‍ത്തപ്പെട്ടവരില്‍ നിക്ഷിപ്തമാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് പടകാളിത്തല്ലിന്റെ പുനഃരാവി ഷ്കാരംകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ഉത്സവത്തിനിടയിലുള്ള ഒരു ആന്വാദ നത്തിന്റെ പരിവേഷം മാത്രമല്ല ഇതിനുള്ളത് എന്ന് കാണുന്നു. ? ക്ഷേത്രങ്ങളിലും രാജസദസ്സുകളിലും നടന്നിരുന്ന തര്‍ക്കശാസ്ത്രസദസ്സാണ് പട്ടത്താനം എന്നറിയപ്പെടുന്നത്. സാമൂതിരി രാജാവിന്റെ അധ്യക്ഷതയില്‍ തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിരുവാതിരനാള്‍ വരെ ഏഴുദിവസം നീണ്ടുനിന്നിരുന്ന രേവതി പട്ടത്താനം ഇതിനുദാഹരണമാണ്. 208 4,4,5.5 ഏഴാം പുണ്യാഹം : ചാതുര്‍വര്‍ണ്ൃത്തിന്റെ പുനരാവിഷ്കാരം പറയുന്ന ഏഴാം പുണ്യാഹം എന്നത് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചട ങ്ങാണ് (3.7.3.1 കാണുക). അശുദ്ധിമാറാന്‍ വേണ്ടി വൈദികമന്ത്രങ്ങള്‍ ഉച്ചരിച്ചു കൊണ്ട് ചെയ്യുന്ന കര്‍മ്മമാണ് പുണ്യാഹം. ഒരു കിണ്ടിയില്‍ വെള്ളമെടുത്ത് അതില്‍ തുളസിപ്പൂവ് അരി, ചന്ദനം, നെല്ല്, ദര്‍ഭ എന്നിവയിട്ടു മന്ത്രജപത്തോടുകുടി ദര്‍ഭത്തുമ്പുപയോഗിച്ച് പുണ്യാഹം തളിക്കുന്നു. പുല, വാലായ്മ അതുപോലെ ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികള്‍ മാറുന്നതിനുമാണ് പുണ്യാഹം നടത്തു ന്നത്. നവോത്ഥാനങ്ങളിലൂടെ കാലഹരണപ്പെട്ടു എന്ന് നാം വിശ്വസിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ പുനരാവിഷകരണമല്ലാതെ മറ്റെന്താണ് പേടി യാട്ടുകാവില്‍ നടക്കുന്നതെന്ന് സ്വാഭാവികമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രത്യക്ഷമായും, വ്യവസ്ഥാപിതമായും ്രാഹ്മണ്യഭര ണകുടം നടപ്പിലാക്കിയ അയിത്ത ബോധമാണ് ഇതെന്ന് പറയേണ്ടിവരും. പേടി യാട്ട ഉത്സവവുമായി ബന്ധപ്പെട്ട വിവിധ ജാതിയിലും മതസ്ഥരിലുംപെട്ട ആളുകള്‍ ക്ഷേത്രവും ക്ഷ്രേതപരിസരവും സന്ദര്‍ശിക്കുന്നുണ്ട്. പൊതുജനപങ്കാളിത്തമില്ലാതെ ഉത്സവം നടത്തിക്കൊണ്ട് പോകുന്നത് അസാധ്യമാണ്. ആയതിനാല്‍ അവരുടെകുടി സാന്നിദ്ധ്യവും സഹകരണവും സമ്പത്തും സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ഉത്സവം നടത്തുന്നത് ദേവി യോടുള്ള ജനങ്ങളുടെ വിശ്വാസസങ്കല്പങ്ങളെ വളരെ കൃത്യമായി ഉത്സവനടത്തി പ്പിനും സമ്പത്തിന്റെ ശേഖരണത്തിനും ഉപയോഗിക്കുന്നു. എന്നാല്‍ കോരന്‍ കുമ്പിളില്‍തന്നെ കഞ്ഞി എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കും വിധമാണ് ഉത്സവ ശേഷം നടക്കുന്ന പുണ്യാഹചടങ്ങുകള്‍. പേടിയാട്ടും ജാതവന്‍കോട്ടയിലും നട ക്കുന്ന പുണ്യാഹത്തോടുകുടി ക്ഷേത്രാങ്കണത്തും പരിസരങ്ങളിലും കീഴാള ജനത യുടെ സാമീപ്യംകൊണ്ട് ഉണ്ടായിട്ടുളള അയിത്തം ഇല്ലാതാക്കുന്നു. മത്സ്യമാംസാദി കള്‍ കഴിച്ചിട്ടായിരിക്കാം പൊതുജനങ്ങള്‍ വന്നുപോയിട്ടുളളത്. ആയതിനാല്‍ കൊണ്ടുകൂടി ഉണ്ടായിട്ടുള്ള അയിത്തവും മാറിയെങ്കിലേ ശുദ്ധമാവുകയുളളൂ. കൂടാതെ ദേവിയുടെ യഥാര്‍ത്ഥരുപം കൂടിയിരുത്തിയിരിക്കുന്ന ശ്രീകോവിലിന്റെ ഉള്‍വശം ആര്‍ക്കും കാണാന്‍ പാടില്ല എന്ന ശാസനം നിലവിലുണ്ട്. വര്‍ണ്ണവ്യവ സ്ഥയുടെമേല്‍ ജാതിക്കാരുടെ കാഴ്ച ദുരത്തുപോലും കീഴാളന്‍ പാടില്ല എന്ന് 209 വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍നിന്ന് ചാതുര്‍വര്‍ണ്ുത്തിന്റെ പുനരുല്പാ ദനംതന്നെയാണ് ഇവിടെയും പിന്‍തുടരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ദേവിയെ എഴുന്നള്ളിക്കുന്നതും, കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതും പെരുവണ്ണാന്‍ വിഭാഗത്തില്‍പെട്ട കീഴാളരാണ്. ആ സമയം അവര്‍ കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്നുണ്ട്, അതുകൊണ്ട് ഉണ്ടായിട്ടുള്ള അയിത്തം ഇല്ലായ്മ ചെയ്യപ്പെടാനാണ് ഉത്സവശേഷമുള്ള പുണ്യാഹം എന്ന് കരുതാം. ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ സൂചിപ്പിച്ച ്രകാരം അശുദ്ധി സങ്കല്പം രണ്ടു വിധം. സ്ഥിരമായ അശുദ്ധിയും താല്‍കാലിക അശുദ്ധിയും നിലനില്‍ക്കുന്നുണ്ട്. പേടിയാട്ടുകാവില്‍ ഉത്സവത്തിനുമുമ്പും ഉത്സവത്തിനുശേഷവും നടക്കുന്ന പുണ്യാഹംകൊണ്ട് ഉദ്ദേശി ക്കുന്നത് താല്‍കാലിക അശുദ്ധിയുടെ നിര്‍മ്മാര്‍ജ്ജനമാണ്. 4.4.5.6 ഭഗവതിയുടെ പുറപ്പാട് പെരുവണ്ണാന്‍, നായര്‍, നമ്പ്യാര്‍, മുസത് ഈ നാല് വിഭാഗക്കാര്‍ കുടിയാണ് ഉത്സവദിവസം ഭഗവതിയെ പുലര്‍ച്ചെ മുന്ന് മണിയോടുകൂടി എഴുന്നള്ളിക്കുന്നത് (3.6 കാണുക). ഈ സമയം ശംഖുനാദം മുഴക്കി ദേവിയേയും നാട്ടുകാരേയും ഉണര്‍ത്തുകയും പരിസര(്രദേശങ്ങളിലെ ഹൈന്ദവഭവനങ്ങളില്‍ വിളക്കുകള്‍ തെളിയിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരും പുറത്തിറങ്ങാന്‍ പാടില്ല എന്ന താണ് ശാസനം. കാഴ്ച്ചകൊണ്ടും, സാമീപ്യം കൊണ്ടും അശുദ്ധിയാവാതിരിക്കാ നാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അമ്മയെ ചുമലേറ്റുവാന്‍ പെരുവ ണ്ലാനും, അനുനയിക്കാന്‍ മറ്റുമുന്നു ജാതിവിഭാഗക്കാരും ഉണ്ട്. ഭഗവതിയെ വാക്ക ടവില്‍ എത്തിക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. പ്രസ്താവന കള്‍ക്കൊണ്ടും ചടങ്ങുകള്‍ക്കൊണ്ടും ജാതി സങ്കല്പങ്ങളെ സ്ഥിരപ്പെടുത്തുകയും, ബ്രാഹ്മണികമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് തന്നെ യാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെപൊതുവായ സാമൂഹ്യാധാരയില്‍ നടപ്പാക്കിയിരുന്ന ്രമാനുഗതമായ ജാതിബന്ധങ്ങളെ കാവിടങ്ങളില്‍ നിലനിര്‍ത്തു വാനുള്ള ശ്രമം കാലാകാലങ്ങളില്‍ തുടര്‍ന്നുക്കൊണ്ടേയിരിക്കും. 210 45 കാരകളിയും ജാതിവയൃവസ്ഥയോടുള്ള കലഹവും പേടിയാട്ു ഉത്സവത്തിന് രണ്ട് ദിവസം മുന്‍പാണ് ജാതവന്‍ പൊയ്ക്കുതിര പ്പുറത്തേറി പെരുവണ്ണാന്‍മാരുമായി രുചുറ്റുന്നത്. ഇതിനിടയിലാണ് കുറച്ചാളു കള്‍ കാരകളിക്കുന്നത് കാണുന്നത്. കണ്ടമാത്രയില്‍ ജാതവന്‍ അവര്‍ക്കിടയി ലേക്കു ഓടിക്കയറുകയും അവരോടൊപ്പം ആഹ്ദാദചിത്തനായി കളിയില്‍ മുഴുകു കയും ചെയ്യുന്നു. കീഴാളരില്‍പ്പെട്ടവരാണ് കാര കളിക്കുന്നത്. രുചുറ്റാനിറങ്ങു ന്നതുവരെ വിരഹാര്‍ദ്രമായ ഏകാന്തതടവിലായിരുന്നു ജാതവന്‍. പെട്ടെന്നുണ്ടായ തുറന്നുവിടലില്‍ ശരാശരി മനുഷ്യരിലെ എല്ലാവികാര, വിചാര, സ്വാതന്ത്രയബോ ധവും പൊട്ടിത്തെറിക്കുന്ന ഒരു വിപ്ലവകരമായ സന്ദര്‍ഭത്തിലാണ് കാരകളിക്കുന്ന മനുഷ്യരിലേക്ക് ജാതവന്‍ ഓടിയടുക്കുന്നതിനെ കാണാന്‍ കാഴിയുന്നത്. പ്രകൃ തിക്ക് ഉചിതമല്ലാത്ത എല്ലാ മിഥ്യാധാരണകളെയും മാമൂലുകളെയും ജാതിചിന്ത കള്‍ക്കതീതമായി തകര്‍ത്തെറിഞ്ഞ് സ്വാതന്ത്രം ആസ്വദിക്കുന്ന ഒരു നിമിഷത്തെ യാണ് കാരകളി സന്ദര്‍ഭത്തെ പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. പേടി യാട്ടമ്മയുടെയും മകന്റെയും പുരാവൃത്തങ്ങളെ ഇഴചേര്‍ത്തെടുക്കുമ്പോള്‍ ആരു ടേയോ ചിന്തകളില്‍ ശുദ്ധാശുദ്ധസങ്കല്പങ്ങള്‍ക്കും, ജാതീയതയ്ക്കും എതിരായ ബോധ്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. കാരകളിയെ പ്രസക്തമാക്കുന്നതും അതുത ന്നെയാണ്. പെരുവണ്ണാന്മാരുമായി ജാതവന്‍ ഉരു ചുറ്റാനിറങ്ങുമ്പോള്‍ വീടു കള്‍തോറും കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ അമ്മ പോയിരുന്നതായി പറയപ്പെ ടുന്ന വീടുകളില്‍ ജാതവന പ്രവേശനമില്ല. വഴിപാട് സ്വീകരിച്ചുകൊണ്ട് മുറ്റത്ത് നില്‍ക്കാനേ പാടുള്ളു. പേടിയാടുഭഗവതി പോകുന്നത് മേൽജാതിഭവനങ്ങളിലാണ്. പുണുലിട്ട ്രാഹ്മണനാണ് ജാതവനെങ്കിലും ശുദ്ധാശുദ്ധസങ്കല്പങ്ങളെ ബലപ്പെ ടുത്തുന്നതാണ് ഇതിലെ സന്ദര്‍ഭം. 4,6 കാവും അനുഷ്ഠാനങ്ങളുടെ പരിണാമവും പേടിയാട്ടകാവിന്റെ പുനരുദ്ധാരണ(്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കിലും കാവ ന്തരീക്ഷത്തില്‍നിന്ന് മാറ്റാതെ അതിന്റെ തനിമ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ആല്‍ത്തറയ്ക്ക് മതിലും മുറ്റത്തിന് വരമ്പും ഇട്ടു. പരിസരത്തുള്ള മുസ്ലീങ്ങളുടെ പറമ്പിലുള്ള കിണറില്‍നിന്നാണ് കാവിലേക്കാവശ്യമുള്ള വെള്ളം എടുക്കുന്നത്. 211 ഇത് ഒഴിവാക്കാന്‍ പനയമഠം തറവാട്ടില്‍തന്നെ ഒരു കിണര്‍ കുഴിച്ചെങ്കിലും ദേവ്രപ ശ്നത്തില്‍ ദേവിയ്ക്ക് അതിനോട താല്പര്യമില്ലെന്നും, പഴയപടി തുടരുന്നതാണ് ദേവിക്കിഷ്ടമെന്നും തെളിഞ്ഞു. വെളിച്ചത്തിനായി ആധുനികരിീതിയിലുള്ള വൈദ്യുതീകരണമോ അനുബന്ധസംവിധാനങ്ങളോ ചെയ്തിട്ടില്ല. കാടിന്റെ അന്ത രീക്ഷം നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചിട്ടുളളത്. എങ്കിലും പേടി യാട്ടകാവ് പേടിയാട്ടുഭഗവതിക്ഷേത്രം എന്നപേരിലാണ് ഇന്നു അറിയപ്പെടുന്നത്. എട്ട വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ തിയ്യവിഭാഗത്തില്‍പ്പെട്ടവര്‍ കോമരംതുള്ളി ദര്‍ശനം പറയാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പനയമഠം നായര്‍തറവാട്ടിലുള്ള വര്‍ കോമരമായിട്ട ഉണ്ടെങ്കിലും തുള്ളി ദര്‍ശനം പറച്ചില്‍ ഇല്ല, വാളെടുക്കുക മാത്രമാണ് ചെയ്യുന്നത്. എരമംഗലക്കാര്‍ ജാതവനെ എടുത്തുനടക്കുവാനും പരുത്തിക്കാടന്‍മാര്‍ ഭഗവതിയെ അണിയിച്ചൊരുക്കുവാനുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പരുത്തി ക്കാടന്മാര്‍ ആ സ്ഥാനം ഒഴിഞ്ഞു. വിശ്വാസപരമായി അവകാശം സ്ഥാപിച്ച് കൊടുത്തിട്ടുണ്ടെങ്കിലും സ്ഥാനം ഒഴിയാനുണ്ടായ കാരണം ആകുവോളം പണിയെ ടുത്താലും മതിയായ വേതനം ഇല്ല എന്നതാണ് കാരണമായി പറയുന്നത്. ആദ്യദി വസം ജാതവനുമായി ഈരുതെണ്ടികിട്ടുന്ന വഴിപാടുകള്‍ വീതംവെയ്ക്കുമ്പോള്‍ മൂത്ത പെരുവണ്ണാന്‍ മുതല്‍ ഇളമനും മൂന്നാമനും നാലാമനും നാലിടങ്ങഴി നെല്ല് വീതം ഒരു ദിവസത്തെ അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്നു. ഈ ആധുനിക കാലത്ത് ഒരു തൊഴിലായി സ്വീകരിച്ചുകൊണ്ടാണ് ഓരോ രുത്തരും അവരവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അവര്‍ക്ക് ഇത് മതിയായ വേതനമല്ല. ഉത്സവത്തോടനുബന്ധിച്ച അവകാശികളിലെ പരുത്തിക്കാ ടൻ തറവാട്ടുകാര്‍ ഒഴിഞ്ഞുപോകാനുണ്ടായ സാഹചര്യം മതിയായ വേതനത്തെ ക്കുറിച്ചുള്ള തര്‍ക്കമായിരുന്നു. അവകാശികള്‍ക്കായി കൊടുക്കുന്ന നെല്ലിന്റെയും അരിയുടെയും അളവ് പറയും നാഴിയുമാണെങ്കിലും ഒരു കൈപ്പിടി നെല്ല് പറയാ യും, ഒരു കൈപ്പിടി അരി ഒരു നാഴിയായും സങ്കല്പിച്ചുകൊടുക്കുന്നതിലെ അനന ചിതൃമാണ് ഈ ഒഴിഞ്ഞുപോക്കിന് കാരണമായിത്തീര്‍ന്നത്. ഒഴിഞ്ഞു പോകാനു ണ്ടായ കാരണങ്ങള്‍ പറഞ്ഞത് പരുത്തിക്കാടന്‍ ലക്ഷ്മണനാണ്. (അനുബന്ധ ത്തില്‍ നെല്ലളവ് കൃത്യമായി കൊടുത്തിട്ടുണ്ട് - അനു. 3). 212 കൂലിയുടെ അടിസ്ഥാനത്തിലാണ് ഓരോ അവകാശികളും അവരവരുടെ തായ അവകാശത്തില്‍പ്പെട്ട ജോലി ചെയ്തിരുന്നത്. ആ ജോലികളെല്ലാം തന്നെ ഓരോ ജാതിവിഭാഗത്തിന്റെയും കുലത്തൊഴിലുമായി ബന്ധപ്പെട്ടു കിടക്കുന്ന രീതി യിലാണുള്ളത്. ജാത്യാധികാരവും ജാത്യാടിമകളുടെ വിമോചനസ്വപ്നങ്ങളും തമ്മിലുള്ള ഒരു സംഘട്ടനം ഈ ഉത്സവത്തിന്റെ അടിത്തട്ടില്‍ നമുക്കു കാണാന്‍ കഴിയുന്നു. പേടിയാട്ട ഭഗവതിക്കാവിലെ മഹോത്സവം എല്ലാ ജാതിവിഭാഗങ്ങളു ടെയും ഇതരമതസ്ഥരുടെയും സംയുക്തസാന്നിദ്ധ്യംകൊണ്ട് ഗംഭീരമായി നട ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഉത്സവത്തോടനുബന്ധിച്ചുളള ആചാരനുഷ്ഠാനങ്ങളില്‍ കൃത്യമായ ജാത്യാതിരുകള്‍ നിശ്ചയിച്ച് ചാതുര്‍വര്‍ണ്യം മുന്നോട്ടുവെക്കുന്ന അസ്പൃശ്യതയെ നിലനിര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. വര്‍ണ്ണാശ്രമ/ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ നിലനിര്‍ത്തുന്ന ജാതിസങ്കല്പങ്ങ ളെയും അവയിലെ മാനുഷൃത്വവിരുദ്ധമായ അസ്പൃശ്ൃതയെയും നവോത്ഥാനപ്ര വര്‍ത്തനങ്ങളിലൂടെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, മാറിയ സാംസ്കാരിക സാമുഹിക പരിസരങ്ങളില്‍ കേരളത്തിലെ കാവുത്സവങ്ങളിലും ക്ഷേത്രോത്സവങ്ങളിലും ഇവ ഇന്നും നിലനില്‍ക്കുന്നുണ്ട്. നരബലി, താലപ്പൊലി പോലുള്ള ആചാരങ്ങള്‍ താലപ്പൊലിയായും ബലിയായും പ്രതീകാത്മകമായി ആചരിക്കുന്നു. പുത്തന്‍ നാഗരിക സംസ്കാരങ്ങള്‍ രൂപപ്പെടു ന്നതിനനുസരിച്ച ആചാരാനുഷ്ഠാനങ്ങളെ പരുവപ്പെടുത്തി പുനരുല്‍പ്പാദിപ്പിക്കുന്ന തായി കാണാം. കാഴ്ചയും സാമീപ്യവും അസ്പൃശ്യമാണെന്ന ്രാഹ്മണ്യവിചാ രത്തെ സ്ഥിരപ്പെടുത്തുന്നതാണ് ദേവിയുടെ എഴുന്നള്ളത്തിലെ ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ജാതവന്റെ കാരകളിയിലുടെ സ്വവാതന്ത്രൃത്തി നായുള്ള പുനരുത്ഥാനത്തിന്റെ ആശയം വെളിവാകുന്നുണ്ട്. മതാധിപത്യത്തി ന്റേയും അധികാരത്തിന്റേയും ചെങ്കോല്‍ നിലനിര്‍ത്തണമെങ്കില്‍ പാര്‍ശ്വവല്‍കൃത സമൂഹത്തിന്റേതു കൂടിയായ സംഘാടനം കൂടിയേ മതിയാകൂ എന്നുള്ളതും ഇവിടെ യാഥാര്‍ത്ഥ്യമാണ്. എക്കാലത്തും മേലാള അധീശത്വം നിലനിര്‍ത്താന്‍ സംഘര്‍ഷാത്മകസാഹ ചര്യങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ട് എന്നതിന്റെ ഒളിച്ചുകടത്തലായിട്ടാണ് പടകാളി 213 ത്തല്ലിന്റെ പുനരാവിഷ്കാരത്തില്‍ നിന്ന് ബോധ്യപ്പെടുന്നത്. കാര്‍ഷിക ഉര്‍വര യുടെ അടയാളമായിട്ടാണ് സ്ത്രീയെ ദൈവസങ്കല്പമായി പ്രതിഷധിച്ചിരിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും കാര്യം വരുമ്പോള്‍ ജൈവി കമായി സംഭവിക്കുന്ന ആര്‍ത്തവത്തെപോലും സ്ത്രീയെ അകറ്റി നിര്‍ത്തുവാനുള്ള ഉപാധിയായി കാണുന്നു. 214 ഉപസംഹാരം കോഴിക്കോട് മലപ്പുറം ജില്ലയിലെ അതിര്‍ത്തി പ്രദേശമായ മണ്ണൂര്‍ ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പേടിയാട്ടുകാവ്. ഇന്ന് ക്ഷേത്രമെന്ന് പറ യപ്പെടുന്നുണ്ടെങ്കിലും ഭൌതിക സാഹചര്യങ്ങള്‍കൊണ്ടും ആചാരാനുഷ്ഠാന ങ്ങള്‍കൊണ്ടും ഇത് കാവാരാധനാസങ്കല്പത്തിലുള്ള ക്ഷേത്രമാണ്. ഈ കാവില്‍ അമ്മദൈവസങ്കല്പമാണ് നിലനില്‍ക്കുന്നത്. പൂര്‍വകാല കേരളത്തിന്റെ പൊതു സാമൂഹ്യധാരയില്‍ നിലനിന്നിരുന്ന ജാത്യാചാരര്രമങ്ങളെ ശക്തിപ്പെടുത്തുന്ന തര ത്തിലാണ് കാവിലെ വിവിധ ജാതിമനുഷ്യര്‍ക്കും നല്‍കിപ്പോരുന്ന അവകാശങ്ങളെ സ്ഥാപിച്ചുകൊടുത്തിട്ടുള്ളത്. കീഴ്ജാതി ജനവിഭാഗങ്ങളുടേതാണ് കാവും അതിലെ ആചാരങ്ങളും എന്ന ബോധത്തെ സാമാന്യവല്‍ക്കരിക്കുകയാണ് ഇവി ടെ. എന്നാല്‍ മേല്‍ജാതി വിഭാഗങ്ങളാണ് സാമ്പത്തികാധികാരത്തിന്റെ കേന്ദ്രങ്ങ ളായി പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാണ്. കാവാചാരങ്ങളില്‍ സ്ത്രീയെ അശുദ്ധി സങ്കല്പത്തിനകത്തുള്ള ശരീരം മാത്രമായാണ് കാണുന്നത്. ഈ സ്ത്രീയെത്തന്നെയാണ് കാര്‍ഷിക വിജയത്തിന്റെ അമ്മദൈവസങ്കല്പത്തിനകത്ത് പ്രതിഷ്ഠിച്ചതും. തൊഴിലധിഷ്ഠിതമായ ജാതിവിഭ ജന്മമാണ് കാവില്‍ നടപ്പാക്കുന്നത്. കീഴാളന്റെ അമ്മദൈവം കാര്‍ഷികദേവത യാണ്. അമ്മക്കാവുകളുടെ അധികാരസിരാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് കൃഷി നിഷിദ്ധമായി വരുന്നുമുണ്ട്. ഇവിടെ അധ്വാനിക്കേ ണ്ടത് കീഴാളനാണ് എന്ന പൊതുബോധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഖജ നാവിന്റെ കൈകാര്യസ്ഥരും ഭൂമിയുടെ ഉടമസ്ഥരുമായി ജാതിമേലാളര്‍ മാറുകയും സമ്പന്നരാവുകയും ചെയ്യുമ്പോള്‍ അടിസ്ഥാന ജനവിഭാഗം ദാരിദ്രത്തിലേക്കും മാനുഷിക പുരോഗതി കൈവരിക്കാന്‍ കഴിയാതെയും വരുന്നു. വര്‍ണ്ണജാതിവ്യവ സ്ഥകള്‍കൊണ്ട് നഷ്ടം കീഴാള ജനതയ്ക്കു തന്നെയാണ്. പേടിയാട്ടുകാവിലെ ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളും അവയുടെ അന ന്തരഫലങ്ങളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. കടലുണ്ടി ദേശം പീന്നീട് ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. തീരദേശവുമായി നേരിട്ട ബന്ധപ്പെട്ടു 215 കിടക്കുന്നതിനാല്‍ വിദേശവ്യാപാരബന്ധങ്ങള്‍ ഇവിടെ സാധ്യമായി. ഇത് പിന്നീട് സാമ്പത്തികമായ മെച്ചപ്പെടുത്തലുകള്‍ക്ക് ഇടവരുത്തി. സമുഗദ്രവാണിജ്യവുമായി ബന്ധപ്പെട്ട കോഴിക്കോടിനും ബേപ്പൂരിനും ചാലിയത്തിനും അടുത്താണ് കട ലുണ്ടി ദേശം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍കൊണ്ട് വലിയ കൃഷിസ്ഥലങ്ങള്‍ ഇവിടെ അപൂര്‍വമായിരുന്നു. കുന്നുകളാലും പുഴകളാലും തോടുകളാലും കായലുകളാലും ചുറ്റപ്പെട്ടതാണ് ഈ ദേശം. അറേബ്യയുമായും യൂറോപ്പുമായുമുള്ള വാണിജ്യപരവും സാംസ്കാരി കവും രാഷ്ര്രീയവുമായ ബന്ധം വ്യാപിക്കുകയും കുടുതല്‍ മെച്ചപ്പെട്ട സാഹചര്യ ങ്ങള്‍ ഇവിടെ സൃഷ്ടിക്കുകയും ചെയ്തു. കാര്‍ഷികവും വ്യാവസായികവുമായ പരിവര്‍ത്തനം ഏറ്റവും ്രധാനമായിവന്നു. നാനാമുഖമായ പരിവര്‍ത്തനങ്ങളോ ടൊപ്പം സാംസ്കാരികമായ സങ്കലനം സംഭവിച്ചുകൊണ്ടിരുന്നു. ഇത് ശ്രമാനുഗത മായ ഭനതിക പുരോഗതിക്ക് കാരണമായി. പുരോഗതിയുടെ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് സാമൂതിരിയുടെ അറബികളുമായുള്ള ബന്ധമായിരുന്നു. പരസ്പര സമ്പര്‍ക്കത്തിന്റെ ആഴത്തെ അടിസ്ഥാനപ്പെടുത്തിയാണ് ദേശമായാലും നാടാ യാലും രാജ്യമായാലും പുരോഗതി പ്രാപിക്കുന്നത്. ജാത്യാചാരങ്ങളേയും അനുഷ്ഠാനങ്ങളേയും മുന്‍നിര്‍ത്തി പരമ്പരാഗത മായ രീതിയില്‍ തന്നെയായിരുന്നു തൊഴിലുകള്‍ ചെയ്തിരുന്നത്. ഇത് സാമ്പത്തി കമായ പുരോഗതിക്ക് ജാതിവ്യവസ്ഥ അനിവാര്യമാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യം നിലനിര്‍ത്താന്‍ ഇത് കൂടിയേ തീരു. ഈ നാട്ടിൽ വളരെക്കാലം നിലനിന്നിരുന്ന ജാതിവ്യവസ്ഥ പുതിയകാല ത്തിന്റെ സാമൂഹികജീവിതത്തെ കലുഷമാക്കുന്ന തരത്തില്‍ മനുഷ്യന്റെ ഇഷ്ടാനി ഷ്ടങ്ങളെ അവരുടെ ചിന്താതലങ്ങളില്‍ നിലനില്‍ക്കുന്നതായിക്കാണുന്നുണ്ട്. കഴിഞ്ഞുപോയ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന വിശ്വാസസങ്കല്പ ങ്ങളെയും, ധാരണകളെയും മാത്രം പിന്‍പറ്റുന്ന ഒരു ജനതയ്ക്ക് ഭതികമായ അടി സ്ഥാനത്തില്‍ മാറ്റം വരുന്നത് വളരെ സാവധാനമായിരിക്കും. വൈദേശികവും പ്രാദേശികവുമായി വിവിധയിടങ്ങളില്‍ നിന്നുള്ള സാംസ്കാരികധാരകള്‍ ഇഴുകി ചേര്‍ന്ന ഒരു സംസ്കാരം കടലുണ്ടിക്കുണ്ട്. രാജവാഴ്ചക്കാലത്ത് ശിവക്ഷേത്രങ്ങള്‍ 216 കേന്ദ്രീകരിച്ചുള്ള തറക്കുട്ടങ്ങളിലൂടെയാണ് ഭരണം നടത്തിപ്പോന്നത്. (ബ്രിട്ടീഷ് ഭര ണകാലത്ത് ഭൂസ്വത്തിന്റെ ഭൂരിഭാഗവും ജന്മിമാരുടെ കൈയ്യിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്രയയസമരത്തെ സംബന്ധിച്ച് ചരിത്രത്തില്‍ വ്യക്തമായ സാന്നിദ്ധ്യത്തിന്റെ ഏടുകളൊന്നും കടലുണ്ടിഗ്രാമത്തിന് പറയാന്‍ ഇല്ലെങ്കിലും ഈ ദേശത്ത് നിന്ന് ചില സ്വാതന്ത്യസമര സേനാനികള്‍ ഉണ്ടായിട്ടുണ്ട്. പ്രാചീന മായ ഒരു കാലഘട്ടത്തേയാണ് പേടിയാട്ടുകാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അമ്മന്‍ ആരാധനയായിരുന്നു തെക്കേ ഇന്ത്യയില്‍ നിലനിന്നിരുന്നത്. അതു പോലെ തന്നെയാണ് കേരളത്തിലെ അമ്മദൈവ ആരാധനയും അതിന്റെ ഭാഗമായി ടടുള്ളതാണ് പേടിയാട്ട ഭഗവതി. അമ്മദൈവങ്ങള്‍ക്ക് ക്ഷേത്രമോ, ബിംബമോ ഉണ്ടാ യിരുന്നില്ല. പാടശേഖരങ്ങള്‍ക്കിടയിലെ വൃക്ഷച്ചുവടോ, വള്ളിപ്പടര്‍പ്പുകളാല്‍ തിങ്ങിനിറഞ്ഞ മരക്കുട്ടങ്ങളോ ആയിരുന്നു ഉള്ളത്. അത്തി, ഇലഞ്ഞി, പാല, ഈട്ടി, അരയാല്‍, തേക്ക് മുതലായ മരക്കൂട്ടങ്ങങും അനേകം വള്ളിച്ചെടികളാലും, സസ്യങ്ങളാലും ഇടതുര്‍ന്ന ഒരു കാടന്തരീക്ഷമാണ് പേടിയാട്ട ഭഗവതിക്കാ വിന്റേത്. എന്നാല്‍ ചുറ്റമ്പലത്തോടുകുടിയാണ് ഭഗവതിക്കാവ് നിലനിര്‍ത്തിയിരി ക്കുന്നത് ഇത് വൈദികമതത്തിന്റെ സ്വാധീനഫലമായി ഉണ്ടായതാണെന്ന് മനസ്സി ലാക്കാം. കാവിനെ കാവ് പരിസരത്തുള്ളവരുടെ പൊതുസ്വത്തായും കടലുണ്ടി ദേശത്തെ പരദൈവമായും കരുതുന്നു. പൊതുസ്വത്തായി കരുതുമ്പോള്‍ തന്നെ അധികാരകേന്ദ്രീകരരണം മേല്‍ജാതി വിഭാഗക്കാരായ മുസത്, നമ്പ്യാര്‍ വിഭാഗ ക്കാര്‍ക്കാണെന്ന് കാണാം. കീഴാള മനുഷ്യരുടെ അമ്മദൈവാരാധനയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വൈദികമതസങ്കല്‍പങ്ങള്‍ക്കും, അവരുടെ പ്രപഞ്ചത്െെക്കുറി ചുുള്ള ചിന്താധാരകള്‍ക്കും വഴങ്ങുന്നതല്ല. ഭഗവതിയുടെ ദാരുശില്പം പണി തീര്‍ത്തതിനുശേഷം ആശാരി വിഗ്രഹത്തിലേക്ക് സൂക്ഷിച്ചുനോക്കിയതിനാല്‍ അയാളുടെ കണ്ണ് നഷടപ്പെടുന്നുണ്ട്. കൂടാതെ ട്ൃതുമതിയായ സ്ത്രീയെ കാണു മ്പോള്‍ ഭഗവതി വെള്ളത്തിലേക്ക് മറഞ്ഞുപോകുന്നതായും പാഠഭേദങ്ങളില്‍ സുച നയുണ്ട്. കാവുകളെ ക്ഷേത്രങ്ങളാക്കി പരിണമിപ്പിച്ചതോടുകൂടിയാണ് ശുദ്ധാശുദ്ധസ ങ്കുല്പങ്ങള്‍ ഉണ്ടായിവന്നിട്ടുള്ളത്. ഭഗവതിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച 217 എല്ലാ ആചാരാനുഷ്ഠാനങ്ങളിലും ശുദ്ധം, അശുദ്ധി, അയിത്തം, തീണ്ടല്‍ മുത ലായ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതായുണ്ട്. സ്ത്രീ ശരീരത്തെ ആധാരമാക്കുന്ന ശുദ്ധിസങ്കല്പം വളരെ കര്‍ക്കശമായി നടപ്പാക്കി വരുന്നു. പേടി യാട്ട ഭഗവതിയുടെ മകനായ ജാതവനെ അയിത്തത്തിന്റെ പേരില്‍ അസ്പൃശ്യത കല്‍പ്പിച്ചു മാറ്റിനിര്‍ത്തുന്നതാണ് ഭഗവതിയുടെ പുരാവൃത്തത്തിലെ കാതലായ ഭാഗം. ഉത്സവത്തോടനുബന്ധിച്ചുള്ള നടക്കുന്ന ജാതവന്റെ രുതെണ്ടലും, ഭഗവ തിയുടെ എഴുന്നള്ളത്തും നടക്കുമ്പോള്‍ കിട്ടുന്ന മുതലുകളും ധനവും കൊണ്ടാണ് കാവിലെ നിതൃചിലവുകള്‍ നടത്തുന്നത്. മതവിശ്വാസം, ഭുതുഭേദം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെടു വ്യത്യസ്തങ്ങളായ ഉത്സവങ്ങള്‍ പലനാടുകളിലും നടക്കുന്നുണ്ട്. ഒരു ദേശത്തുള്ള ആളുകളും അവരുടെ തൊഴിലുകളും വ്യാപാരങ്ങളും ഉത്സവസമയങ്ങളില്‍ കേന്ദ്രീ കരിക്കപ്പെടുന്നു. ഗ്രാമീണ ജീവിതങ്ങളുടെ പ്രധാന അവസരങ്ങളാണ് വര്‍ഷ ത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവങ്ങളിലുടെ കൈവരുന്നത്. “പതഞ്ഞുപൊങ്ങു ന്നത്” എന്നര്‍ത്ഥത്തില്‍ ഉത്സവത്തിനെ മനസ്സിലാക്കുമ്പോള്‍ സാമ്പത്തികവും സാംസ്കാരികവുമായ വിനിമയത്തിന്റെ ഉണര്‍വ് ്രകടമാണ്. ചുഷിതരായ അധഃ സ്ഥിതജനവിഭാഗങ്ങള്‍ക്ക് ഒത്തുകുടാനും പ്രയാസങ്ങള്‍ പങ്കുവെക്കാനും, എതിര്‍പ്പ് ്രകടിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഉത്സവം സാധ്യമാക്കുന്നുണ്ട്. കീഴാളന്റെ ശാരീരിക അശുദ്ധിയാണ് പതഞ്ഞുപൊങ്ങുന്നത്. ഉത്സവത്തിന് മുന്നോടിയായും, ശേഷവും നടക്കുന്ന ബ്രാഹ്മണപൂജ കൊണ്ടാണ് കാവും പരിസ രവും ദേശവും ശുദ്ധമാകുന്നത്. ശുദ്ധാശുദ്ധ സങ്കല്‍പത്തിലടങ്ങിയിരിക്കുന്ന മാനു ഷിക വിരുദ്ധതയാണ് ഇതില്‍ തെളിയുന്നത്. ജാതി ഒരു പ്രപഞ്ച സത്യമാണെന്ന് ൃഗ്വേദം കൊണ്ടാണ് ന്യായീകരിക്കുന്നത്. പഞ്ചഭുതങ്ങളെക്കൊണ്ട് ശുദ്ധാശുദ്ധ സങ്കല്‍പങ്ങളെ ബലപ്പെടുത്തുമ്പോള്‍ അതിലെ ബലിയാടുകള്‍ കീഴാളര്‍തന്നെയാ ണ്. തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള വേര്‍തിരിവുകളെ ജാതിബോധമായി സ്ഥാപിച്ചെടുക്കുന്നതും അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കുന്നതും ്രാഹ്മണ്യമാ ണ്. ജാത്യാധിഷ്ഠിത അവകാശങ്ങളായി ഓരോ തൊഴിലിടങ്ങളെയും അടയാള പ്പെടുത്തുമ്പോള്‍ നാടിന്റെ സവിശേഷമായ സാമൂഹ്യ പുരോഗതിക്കായി അവയെ 218 പരുവപ്പെടുത്തിയത് അതാത് ജനവിഭാഗങ്ങള്‍ തന്നെയാണ്. വിവിധ ദേശക്കാരും, ഭാഷക്കാരും, തൊഴിലാളികളും, വ്യാപാരികളും ഒരു സമൂഹമായി ഒന്നിക്കുന്ന പ്രവ ണത ഉത്സവസന്ദര്‍ഭങ്ങളില്‍ പ്രകടമാണ്. അതിലൂടെ സാമൂഹൃ-രാഷ്ട്രീയ സാമ്പ ത്തിക, സാംസ്കാരിക ലയനങ്ങൾ സംഭവിക്കുന്നു. തുടര്‍ന്ന് പുതിയ സാംസ്‌കാ രിക പരിവേഷം കൈവരുന്നു. പേടിയാട്ടുകാവുത്സവം ഇതില്‍ മുഖ്യ പങ്കുവഹിച്ചിട്ടു ണ്ട്. ഇവയിലുടെ സമൂഹരുപീകരണം സാധ്യമാകുന്നുമുണ്ട്. പരസ്പരാശ്രയ ലോകമാണിതെന്നും സ്നേഹവും വപങ്കുവയ്ക്കലുമാണ് നിലനില്‍ക്കുന്നതെന്നും തിരിച്ചറിഞ്ഞ അവബോധമാണ് സമൂഹരുപീകരണത്തെ ക്കുറിച്ചും അതിന്റെ അനന്തസാധ്യതകളെക്കുറിച്ചും കണ്ടെത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. സാഹിത്യം, നാടോടിപ്പാട്ടുകള്‍, കാവ്യം, നാടകം, നൃത്തം, ചിത്രം തുടങ്ങിയ കലാപ്രകടനങ്ങളില്‍ ജീവിതത്തോടുള്ള അതിജീവന താല്‍പര്യമുണ്ട്. ഈ താല്‍പര്യങ്ങളുടെ കൂടി ശ്രേണീബന്ധമാണ് പരിഷ്കൃതസമൂഹത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് നിദാനമാകുന്നത്. ഇതിലുടെ സാമ്പത്തികമായ മേല്‍ക്കൈ, സാംസ്കാരിക ഉന്നതി തുടങ്ങിയവ കൈവരുകയും ആ രീതിയില്‍ സമുഹത്തെ രൂപീകരിച്ച ശ്രേഷ്ഠമായി നിലകൊള്ളുകയും ചെയ്തു. നാഗരികമോ അല്ലാ ത്തതോ ആയ ഏത് സമൂഹത്തിലും അവര്‍ വസിക്കുന്ന ഭൂപ്രദേശം അന്തരീക്ഷം അവയ്ക്കനുസൃതമായ തൊഴില്‍ സാംസ്കാരരുപീകരണത്തിന് മുഖ്യപങ്കു വഹി ക്കുന്നുമുണ്ട്. കേരളത്തിലെ ഹിന്ദുസമുദായത്തിലെ ആരാധന, കാവാരാധന, ക്ഷേത്രാരാ ധന എന്നീ രണ്ട് സമ്മത്രദായങ്ങളില്‍ ന്നിയാണ് നിലനില്‍ക്കുന്നത്. ജാതിവ്യവ സ്ഥയെ സാധുകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന കാവാരാധന (്രാഹ്മണേത രസമുഹത്തിലും ക്ഷേത്രാരാധന ബ്രാഹ്മണസമൂഹത്തിലുമാണ് കണ്ടുവരുന്നത്. വൈദികപാരമ്പര്യത്തിന്റെ അടിസ്ഥാനശിലയായി ക്ഷേത്രാരാധനയെ കണക്കാക്കു ന്നു. ഇത് ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. എന്നാല്‍ കാവാരാധന വൈവി ധ്യങ്ങള്‍ നിറഞ്ഞതാണ്. അത് ഒരു പാഠസ്വരൂപത്തില്‍ അധിഷ്ഠിതവുമല്ല. ആദിമനുഷ്യന്‍ കൃഷിചെയ്തും വേട്ടയാടിയും ജീവിക്കാനുളള അവരുടെ അതിജീ വനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ആരാധന. അത് അമ്മദൈവാരാധനയു മായി ചേര്‍ന്നുനില്‍ക്കുന്നു. 219 കൃഷിപ്പണിയിലധിഷ്ഠിതമായി ജന്മി സ്രമ്പദായം വികാസം (പ്രാപിച്ചപ്പോള്‍ മറ്റ് തൊഴില്‍ മേഖലകളായ, നെയ്ത്ത് ജോലി, മത്സ്യബന്ധനം ഖനിമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഭിന്നതൊഴില്‍ മേഖലകളില്‍ ജീവിക്കുന്നവര്‍ അവരുടേ തായ സാമുഹ്യ പരിസരത്തിനനുസരിച്ച് സമുഹത്തെ രൂപീകരിക്കുന്നു. ജാതിയും തൊഴിലും തമ്മില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ അന്നത്തെ സമൂഹരുപീകരണം പരോ ക്ഷമായി ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്പതാംനൂറ്റാണ്ടിലെ ശങ്ക രാചാരൃരുടെ കാലം മുതലാണ് ഇന്ന് കാണുന്ന തരത്തിലുള്ള ക്ഷേത്രങ്ങളും ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ഗ്രാമവ്യവസ്ഥയും രൂപപ്പെട്ടുവരുന്നതായി കാണുന്നത്. ഇങ്ങനെ സമൂഹരുപീകരണത്തില്‍ ഏറ്റവും ഗ്രധാന പങ്കുവഹിച്ച ജാതി വ്യവസ്ഥ അതിനെ പുനരുല്‍പ്പാദിപ്പിക്കുന്നു. ഇത് വീണ്ടും നമ്മുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയും നിതൃശീലങ്ങളില്‍ അതിനെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ജാതിസമൂഹത്തെ രുപപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും തലമുറ യില്‍നിന്ന് തലമുറയിലേക്ക് കൈമാറുന്നതിനും പ്രധാന പങ്കു വഹിച്ച ഒരു വ്യവ ഹാരരുപമാണ് ഉത്സവങ്ങള്‍. ജാതിക്കൂട്ടങ്ങളുടെ സുനിശ്ചിതമായ കുടിച്ചേര ലാണ് സമൂഹം എന്ന ഘടന. ഓരോ ജാതിക്കൂട്ടങ്ങള്‍ക്കും പ്രത്യേകം ഉത്തരവാദി ത്തങ്ങള്‍ ഏല്പിച്ച് അവര്‍ക്ക് വൃതൃസ്തങ്ങളായ സ്ഥാനങ്ങള്‍ നല്‍കി ശുദ്ധാശുദ്ധ സങ്കല്പങ്ങള്‍ കല്പിച്ചു അവരെ വേറിട്ട നിര്‍ത്തുകയും അങ്ങനെ അവരെല്ലാവരും ദേവിയെ പ്രീതിപ്പെടുത്താന്‍വേണ്ടി തങ്ങളുടെ ജാതികളിലുൂടെ (്പവര്‍ത്തിക്കുകയും ആ അര്‍ത്ഥത്തില്‍ ദേവിയുടെ തങ്ങളെല്ലാവരും അയിത്തപ്പെടുന്നതായി ഒരു മിഥ്യാ ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ പ്രത്ൃയയശാസ്ത്രപരമായി ഈ ഒരു ദേവിയുടെ കഥയിലുടെ അത് മനുഷ്യര്‍ക്കിടയിലുളള വിവേചനത്തെ മറച്ചുവെക്കലാണ്. വിവേചനത്തിനിടയിലും ഐക്യത്തിന്റെ ഏതാനും അംശങ്ങള്‍ ഇവിടെ കണ്ടെത്താനാവുന്നതാണ്. ഇതിലൂടെ പ്രദേശവാസികളെ വിവേചന ങ്ങള്‍ക്കതീതമായി ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇതൊരു ്രത്ൃയശാസ്ത്രയുക്തിയാണ്. നിരവധി വികാസപരിണാമങ്ങളിലൂടെ രൂപപ്പെട്ടുവന്ന കേരളീയസമൂഹം ഇന്ന് ഒരുപാട മാറ്റങ്ങള്‍ക്ക് വിധേയമായിട്ുണ്ട്. എങ്കിലും ജാതി, ജന്മി, നാടുവാഴി മൂല്യങ്ങളെ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള അല്ലെങ്കില്‍ ചില പാരമ്പര്യമുല്യങ്ങളെ സ്ഥിരപ്പെടുത്തുവാനുള്ള ശ്രമങ്ങളായിട്ടാണ് ഉത്സവങ്ങളെ കാണാന്‍ കഴിയുന്നത്. 220 ജാതിശ്രേണിയിലധിഷ്ഠിതമായ തൊഴില്‍ബന്ധങ്ങളും അവയുടെ കായികവും ഉത്പാദനപരവുമായ സവിശേഷതകളും പേടിയാട്ട ഭഗവതിക്ഷേത്രത്തെ പൊതുസ മുഹവുമായി ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു. ജാത്യാധിഷ്ഠിത അവകാശ അധി കാര കേന്ദ്രങ്ങളായി ഓരോ തൊഴിലിടങ്ങളും വേറിട്ടുനില്‍ക്കുകയും ഇതിനെ ഒരു സവിശേഷനാടിന്റെ സമൂഹരൂപീകരണത്തിനായി സംഴശ്രമിക്കപ്പെടുവാന്‍ പേടി യാട്ടകാവ് ക്ഷേത്രം കാരണമാകുന്നു. നെല്‍കൃഷി, വാഴ, തെങ്ങ് തുടങ്ങി കാര്‍ഷികവും അല്ലാത്തതുമായ ഉല്‍പ്പാ ദകരുടെ വിഭവങ്ങളെയും വസ്തുക്കളെയും ദേവീയാരാധനക്കുള്ള അവശ്യസാധന ങ്ങളാക്കുകയും ഭക്തജനങ്ങള്‍ അവയുടെ ഉപഭോക്താക്കളാവുകയും ചെയുന്നുണ്ട്. ഈ പ്രകിയ ദൈനംദിന ജീവിതത്തിന്റെ ഗമനത്തിനും ആരാധനയ്ക്കും ആവശ്യ മാണെന്ന ബോധ്യത്തെ മുന്‍നിര്‍ത്തി വികാസം(്രാപിക്കുകയും തതടിസ്ഥാന ത്തില്‍ കൂടുതല്‍ സാമ്പത്തിക അടിത്തറയും പുത്തന്‍ചിന്തകളും (കമപ്പെടുന്നുണ്ട്. കുടാതെ ഭാഷ, ഭക്ഷണം, വസ്ത്രം, നിറം ഇവയുടെ വൈവിധ്യങ്ങളും കുടിക്ക ലര്‍ന്നു ഒരു സംസ്കൃതി രൂപപ്പെട്ടിട്ടുള്ളതായിട്ടാണ് പേടിയാട്ടമ്മയെ മുന്‍നിര്‍ത്തി പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ദേശഭാഷകള്‍ക്കതീതമായ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുകയും അവര്‍ പുലര്‍ത്തിപ്പോരുന്ന പ്രാദേശിക സംസ്കാരത്തിന്റെ അംശങ്ങള്‍ വന്നുചേരുവാനും ഇടയാക്കുന്നുണ്ട. സമൂഹ ത്തിന്റെ വളര്‍ച്ചയ്ക്ക് ദേവിയുടെ അനുഗ്രഹം സമഗ്രമേഖലയിലും വ്യാപിച്ചുകിട ക്കുന്നുണ്ട് എന്ന ചിന്ത പേടിയാട്ട് ഭഗവതിക്കാവിനെ കടലുണ്ടിയുടെ സാമുഹിക ധാരയില്‍ ചേര്‍ത്തുവെച്ചിരിക്കുന്നതായി കാണാം. ജാത്യാചാരങ്ങളുടെ തിക്താനുഭവങ്ങള്‍ നിലനില്ക്കുമ്പോഴും പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഭാഷ അറിയുന്നവരാണ് കടലുണ്ടിദേശക്കാര്‍. രാഷ്ട്രീയ- സാമുദായിക-സാമ്പത്തിക മേഖലകളിലുണ്ടായ പുരോഗതി ഇവരെ അഭിവൃദ്ധിയി ലേക്ക് നയിച്ചു. കോഴിക്കോട്, കാപ്പാട്, ചാലിയം, കടലുണ്ടി മുതലായ ദേശങ്ങള്‍ വൈദേശികബന്ധങ്ങളാല്‍ ചിരര്രതിഷ്ഠ നേടിയിരുന്നു. വൈവിധ്യമാര്‍ന്ന സസ്യ ങ്ങളുടേയും ജീവികളുടേയും നിലനില്‍പ്പിന് ആവശ്യമായ വായു, ജലം, മണ്ണ് ഇവ യുടെ സന്തുലിതാവസ്ഥ കടലുണ്ടി-മണ്ണൂര്‍ ദേശത്തെ സാംസ്കാരിക വൈവിധ്യ ത്തിന് വഴിയൊരുക്കുന്നു. കയര്‍ പിരിക്കല്‍, കൃഷി, മീന്‍പിടുത്തം, തുടങ്ങിയവ യാണ് ഇവിടുത്ത പ്രധാന തൊഴില്‍മാര്‍ഗ്ഗം. മതപരമായ സ്പര്‍ദ്ധയോ ജാതി-മത 221 വിഭാഗീയതയോ ഇല്ലാത്ത സനഹൃദാന്തരീക്ഷമാണ് കടലുണ്ടിയിലുള്ളത്. ഇവി ടുത്തെ ക്ഷേത്രോത്സവങ്ങളില്‍ നാനാജാതിമതവിഭാഗക്കാരും ഒന്നിച്ചെത്തുന്നു. കേരളീയമായ ആചാരങ്ങളും വഴിപാടുകളും നാടോടിക്കഥകളും കലകളും സനഹൃദങ്ങളും ഇഴചേര്‍ന്ന സമീപനമാണ് ഇവിടുത്തെ ഉത്സവപ്പറമ്പുകളില്‍ കാണാനാവുക. മദ്ധ്യേഷ്യയിൽ നിന്ന് വന്ന ഇസ്ലാമികരായ അറബികളെ സ്വാഗതം ചെയ്ത ദേശമാണ് കടലുണ്ടിക്ക് അടുത്തുളള ചാലിയം. അറബികളുടെ ആഗമനവും സാമു തിരിയുടെ സങ്കല്പങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി പുതിയ തൊഴില്‍ മേഖലകള്‍ സ്ൃഷ്ടിക്കപ്പെട്ടു,. ശാലിയര്‍ പോലുള്ള അധഃസ്ഥിത ജനവിഭാ ഗങ്ങള്‍ ഇവിടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടു. നെയ്ത്തുശാലകള്‍, കയര്‍ നിര്‍മ്മാണം തുടങ്ങി അനവധി തൊഴിലുകളില്‍ ജനങ്ങള്‍ വ്യാപൃതരായി. അദ്ധ്വാ നത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്നതായിരുന്നു കടലുണ്ടിയുടെ സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതി. സാമ്പത്തിക, രാഷ്ട്രീയ, താത്ത്വിക മണ്ഡലങ്ങ ളില്‍ ശരാശരി സാമൂഹ്യബോധം പ്രവര്‍ത്തിച്ചിരുന്നതായി കടലുണ്ടിയുടെ ചരിത്രം ബോധ്ൃപ്പെടുത്തുന്നു. കീഴാളനവോത്ഥാനത്തിന്റെ ഉനര്‍ജ്ജത്തിന്റെ ഒരു പങ്കു കട ലുണ്ടി ദേശനിവാസികള്‍ക്കും അവകാശപ്പെട്ടതാണ്. തീര്രദേശം, പാടശേഖര ങ്ങള്‍, ജലാശയങ്ങള്‍, വനങ്ങള്‍, കണ്ടല്‍ക്കാടുകള്‍ ഇവയെല്ലാം ചേരുന്ന ഒരു സവിശേഷ പ്രാധാന്യം കേരളഭൂപടത്തില്‍ കടലുണ്ടിക്കുണ്ട്. മുപ്പത് പാഠഭേദങ്ങളിലൂടെ കടലുണ്ടി ദേശത്ത് പേടിയാട്ടുകാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ അമ്മദൈവസങ്കല്പ്പമാണ് നില നില്‍ക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ കാവാരാധനയുടെ മൂര്‍ത്തമായ വിശ്വാസ ങ്ങള്‍ ഇവിടെ പ്രകടമാകുന്നുണ്ട്. എന്നാല്‍ അമ്മദൈവത്തെ ്രാഹ്മണികമായ വിശ്വാസ പശ്ചാത്തലത്തിലാണ് പ്രതിഷധഠിച്ചിരിക്കുന്നത്. ജാത്യാധിഷ്ഠിത ശുദ്ധാ ശുദ്ധബന്ധങ്ങളെ വളരെ സമര്‍ത്ഥമായി പുണ്യാഹങ്ങളിലൂടെയും തൊഴില്‍ വിഭജ നങ്ങളിലൂടെയും നിലനിര്‍ത്തുന്നുണ്ട്. ജലം മാതൃബിംബമായി കാണുന്ന സങ്കല്പ നത്തെ സാധുകരിക്കാന്‍ കടലില്‍നിന്ന് വന്നു എന്ന കഥയാണ് എല്ലാ പാഠഭേദങ്ങ ളിലും പ്രതിപാദിക്കുന്നത്. ഇത് കടലുണ്ടിയുടെ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുഴയും 222 കടലും കൃഷിഭൂമിയും ഇഴചേര്‍ന്ന സാമൂഹികക്രമം രൂപപ്പെടുന്നതില്‍ പേടിയാട്ു കാവിനും അതിലെ വിശ്വാസസങ്കലല്‍്പങ്ങള്‍ക്കും വലിയ പങ്കുള്ളതായി കാണാം. ചെക്കുട്ടിനായരുമായി ബന്ധപ്പെട്ട പുരാവ്യത്തസൂചനയനുസരിച്ചു അശുദ്ധി കാരണം പെട്ടി വെള്ളത്തിലേക്ക് ചാടിയെങ്കിലും പിന്നീട് ആ പെട്ടിവെച്ച് പൂജ ആരംഭിക്കുന്നുണ്ട്. പെട്ടിയിലെ ദിവ്യതേജസ്സിന്റെ നിര്‍മ്മാണത്തിന് ശേഷം ശില്പി യുടെ കണ്ണ് നഷ്ടപ്പെടുന്നതായ സന്ദര്‍ഭവും ഈ പുരാവൃത്തത്തില്‍ പറയുന്നുണ്ട്. പുരാവ്ൃത്തസൂചനയനുസരിച്ച് സ്ത്രീയുടെ ആര്‍ത്തവത്തെ അയിത്തമാക്കുകയും അത് സ്ത്രീയെന്ന നിലയില്‍ അമ്മദൈവത്തെ കൊണ്ടുതന്നെ സ്ഥായിയാണെന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ദിവ്യസ്വരുപിണിയായ അമ്മദൈവ ത്തിന്റെ സ്വരൂപം വിഗ്രഹത്തിലേക്ക് പരിണമിപ്പിക്കുന്ന ആശാരിയായ ശില്‍പിയുടെ കണ്ണ് ദേവിതന്നെ നഷടപ്പെടുത്തുന്നു. കാഴ്ചകൊണ്ട് കീഴാളര്‍ അസ്പൃശ്യനാ ണെന്ന ജാതിബോധത്തെ ദൈവസങ്കല്പംകൊണ്ട് സ്ഥാപിച്ചടുക്കുന്ന സന്ദര്‍ഭ മാണ് ഇവിടെ കാണുന്നത്. കീഴാളന്റെ മനോധര്‍മ്മവും കൈവഴക്കവും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തിന്റെ സാംസ്കാരിക പരിസരങ്ങളില്‍ അമ്മദൈവങ്ങള്‍ വടക്കു നിന്നും മരക്കലത്തിലേറി കടലിലൂടെ യാത്ര ചെയ്താണ് വന്നതെന്ന വിശ്വാസ മാണുള്ളത്. ഇത് ഈ സങ്കല്പത്തെ ബലപ്പെടുത്തുന്നു. തോണിയിലൂടെ യാത്ര ചെയ്തുവന്ന സ്ത്രീയാണ് ദിവ്യചൈതന്യമുള്ള പെട്ടി ചെക്കുട്ടിനായര്‍ക്ക് നല്‍കു ന്നത് എന്നാണ് വിശ്വാസം. കാഴ്ചയും സാമീപ്യവും അസ്പൃശ്യമാണെന്ന ബ്രാഹ്മ ണ്യവിചാരത്തെ സ്ഥിരപ്പെടുത്തുന്നതാണ് ദേവിയുടെ എഴുന്നള്ളത്തിലെ ശാസന ങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ജാതവന്റെ കാരകളിയിലൂടെ സ്വാതന്ത്ര്ത്തിനായുള്ള പുനരുത്ഥാനത്തിന്റെ ഒരു ആശയം വെളിവാകുന്നുണ്ട്. മതാധിപത്ൃത്തിന്റേയും അധികാരത്തിന്റേയും ചെങ്കോല്‍ നിലനിര്‍ത്തണമെങ്കില്‍ പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ കൂടി സംഘാടനം കൂടിയേ മതിയാകൂ എന്നുള്ളതും ഇവിടെ യാഥാര്‍ത്ഥ്യമാണ്. എക്കാലത്തും മേലാള അധീശത്വം നില നിര്‍ത്താന്‍ സംഘര്‍ഷാത്മകസാഹചര്യങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ട് എന്ന തുതന്നെയാണ് പടകാളിത്തല്ലിന്റെ പുനരാവിഷ്കാരത്തില്‍ നിന്ന് ബോധ്യപ്പെടുന്ന ത്. കാര്‍ഷിക ഉര്‍വരയുടെ അടയാളമായിട്ടാണ് സ്ത്രീയെ ദൈവസങ്കലല്‍പമായി ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെയും ആധിപത്ൃത്തിന്റെയും 223 കാര്യം വരുമ്പോള്‍ ജൈവികമായി സംഭവിക്കുന്ന ആര്‍ത്തവത്തെപോലും സ്ത്രീയെ അകറ്റി നിര്‍ത്തുവാനുള്ള ഉപാധിയായി കാണുന്നു. വര്‍ണ്ണാശ്രമ/ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിലനിര്‍ത്തുന്ന ജാതിസങ്കലല്‍്പങ്ങ ളെയും അവയിലെ മനുഷ്യത്വവിരുദ്ധമായ അസ്പൃശ്യതയെയും നവോത്ഥാനപ്ര വര്‍ത്തനങ്ങളിലൂടെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, മാറിയ സാംസ്കാരിക സാമൂഹിക പരിസരങ്ങളില്‍ കേരളത്തിലെ കാവു ത്സവങ്ങളിലും ക്ഷേത്രോത്സവങ്ങളിലും ഇവ ഇന്നും നിലനില്‍ക്കുന്നുണ്ട്. നരബ ലി, താലപ്പൊലി പോലുള്ള ആചാരങ്ങള്‍ താലപ്പൊലിയായും ബലിയായും ഗ്രതീ കാത്മകമായി ആചരിക്കുന്നു. പുത്തന്‍ നാഗരിക സംസ്കാരങ്ങള്‍ രൂപപ്പെടുന്നതി നനുസരിച്ച ആചാരാനുഷ്ഠാനങ്ങളെ പരുവപ്പെടുത്തി പുനഃരുല്‍പ്പാദിപ്പിക്കുന്നതാ യി കാണാം. ജാതി-മതഭേദമന്യേ ഗ്രാമത്തിലെ ജനത മുഴുവന്‍ ഒന്നിച്ചുചേര്‍ന്ന് ഒരു ദേവീസങ്കല്പത്തിനു ചുറ്റും ഒറ്റ സംസ്കൃതിയായി രൂപം കൊള്ളുന്ന ഒന്നാണ് പേടിയാട്ട ഉത്സവം. ഉപരിപ്ലവമായി ഇങ്ങനെ നോക്കിക്കാണാമെങ്കിലും സൂക്ഷ്മ മായ വിശകലനത്തില്‍ ജാതിചിന്തയുടെ പുനരുലപാദനം ഇവിടെ കണ്ടെത്താനാ കും. ഉത്സവത്തിന്റെ അനുഷ്ഠാനങ്ങളോട ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളില്‍ ജാതി ചിന്തയുടെ പ്രകടമായ ഇടപെടല്‍ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് ഒരു പരിധിവരെ കാരണമാകുന്നു. സാമൂഹ്യവിവേചനത്തിന്റെയും യുക്തിയുടെ വിഭജനത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണാശ്രമവ്യവസ്ഥയുടെ സങ്കേതങ്ങള്‍ക്കുചുറ്റമാണ് ഈ തരത്തിലുള്ള ഉത്സവത്തിന്റെ സ്ഥാനം. വിഭജനം നിലനില്‍ക്കത്തക്കവിധത്തില്‍ അനുഷ്ഠാനങ്ങളുണ്ടാക്കുകയും ആ അനുഷ്ഠാന ങ്ങളെ സാധുകരിക്കുന്ന പുരാവൃത്തങ്ങള്‍ വാമൊഴിയുടെ പിന്‍ബലത്തില്‍ ജന ങ്ങളെ വര്‍ഗ്ഗീകരിക്കുന്ന ഒരു യുക്തിയാണ് ഉത്സവത്തിന്റെ അകകാമ്പ്. ഈ പശ്ചാ ത്തലത്തിലാണ് പേടിയാട്ടകാവ് ഉത്സവത്തെ വിമര്‍ശനബുദ്ധ്യാ അപഗ്ര്രിക്കുന്നത്. പഠനത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന കണ്ടെത്തലുകളും നിഗമനങ്ങളും ചുവടെ ചേര്‍ക്കുന്നു. 224 ° ആരാധനകളെയും ചടങ്ങുകളെയും ഒരു പ്രതീകവ്യവസ്ഥയായി മനസ്സിലാക്കുകയും അതിലുടെ അതിന്റെ രാ്രഷ്ടീയ-സാമൂഹ്യസുചനകള്‍ എന്തെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ട. തൊഴില്‍വിഭജനവും അതി ലൂടെ സ്വാഭാവികമായി സംഭവിച്ച ജാതിവിവേചനവും സാമൂഹിക സാംസ്കാരികഘടനയെ സാരമായി സ്വാധീനിച്ചിട്ുണ്ട്. ° പേടിയാട്ടകാവ് ഉത്സവത്തിന്റെ ചടങ്ങുകള്‍ പഠനവിധേയമാക്കുമ്പോള്‍ അവ ജാതിചിന്തയെ പുനഃസ്ഥാപിക്കുകയും തുടരുകയും ചെയ്യുന്നുവെന്ന് കണ്ടെത്താനാവും. ഉത്സവചടങ്ങുകളില്‍ കണ്ടെത്തുന്ന മധ്യമം, ഉത്തമം എന്ന വേര്‍തിരിവുതന്നെ ജാതിബോധത്തിലെ അസ്പൃശ്യതയെ സൂചിപ്പിക്കുന്നു. ° പേടിയാട്ടകാവുമായി ബന്ധപ്പെട്ട ജാതവന്‍കോട്ടയില്‍ അരങ്ങേറുന്ന അനുഷ്ഠാനകലാരുപമായ ഐവര്‍ക്കളിയില്‍ വൈദേശികമതത്തിന്റേതായ വിശ്വാസസങ്കല്പങ്ങളാണുള്ളത്. ഇവിടെ അനുവര്‍ത്തിച്ചുപോരുന്ന വിവിധ ആചാരാനുഷ്ഠാനങ്ങളില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നു. ഉത്സവാനന്തരം നടക്കുന്ന പുണ്യാഹകര്‍മ്മത്തിലൂുടെ ചാതുര്‍വര്‍ണ്യം മുന്നോട്ടുവെച്ചിട്ടുള്ള ജാതിബന്ധങ്ങളിലെ ശുദ്ധാശുദ്ധസങ്കല്പത്തെ സ്ഥായിയായി നിലനിര്‍ത്തുന്നു. ° അയിത്താചാരവുമായി ബന്ധപ്പെട്ടുള്ള ഭശ്രഷ്ര് വര്‍ഷാവര്‍ഷം നടക്കുന്ന ഉത്സവത്തില്‍ പേടിയാട്ട ഭഗവതിയുടെ മകനായ ജാതവനിലൂടെ പുനരാവിഷകരിക്കുന്നുണ്ട്. ° കാരകളിക്കുവാന്‍ കളിക്കാരുടെ ഇടയിലേക്ക് ജാതവന്‍ ഒഓടിക്കയറുന്നതില്‍ നിന്ന് സഹനത്തിന്റെയും ജാതിക്കോയ്മയുടെയും വിലങ്ങ് പൊട്ടിച്ചെറിയുവാനുള്ള ശ്രമമാണ് കാണുന്നത്. ° കളള്‍ നിഷിദ്ധമാക്കുന്നതിലുടെ അമ്മയും മകനും തമ്മിലുള്ള അനുസരണക്കേടിന്റെ ്വശ്നംമാത്രമല്ല ജാതീയമായ അരികു വല്‍ക്കരണംകൂടി ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ജാതീയമായി മേലാളനും 225 കീഴാളനും തമ്മിലുള്ള തൊട്ടുകൂടായ്മയെയും തീണ്ടിക്കുടായ്മയെയും ഇതിലൂടെ മുന്നോട്ട വെയ്ക്കുന്നു. bd സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി നില്‍ക്കുന്ന വിവിധമതവിഭാഗങ്ങള്‍ക്കിട യില്‍പ്പോലും അസ്പൃശ്യതയുടെ മനോഭാവം പ്രതിഫലിക്കുന്നതായി കാണാം. e ബ്രാഹ്മണനായ ജാതവനെ മേല്‍ജാതിഭവനങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കു ന്നത് ഉത്സവങ്ങളിലുടെ അയിത്തസങ്കല്പത്തെ പുനരുല്‍പ്പാദിപ്പിക്കുന്ന തായി മനസ്സിലാക്കാം. bd പേടിയാട്ടകാവിലെ അനുഷ്ഠാനങ്ങളിലെല്ലാം അയിത്താചാരം നിലവിലു ണ്ടെങ്കിലും വിവിധ ജാതി-മതബന്ധങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സംസ്കാരരൂപീകരണം പേടിയാട്ടകാവിന്റെ അമ്മദൈവസങ്കല്പപരിസരത്ത് സാധ്യമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. “ആരാധനയും സമുഹരുപീകരണവും: പേടിയാട്ട ഭഗവതിക്ഷേത്രത്തെ മുന്‍നിര്‍ത്തിയുള്ള പഠനം” എന്ന ഗവേഷണത്തിലൂടെ കേരളത്തിലെ അമ്മദൈവസങ്കല്പങ്ങളെയും അവയുടെ കാര്‍ഷിക ബന്ധങ്ങളെയും ഉത്തമ-മധ്യമ പിരിച്ചെഴുത്തിലൂടെ സാധ്യമാക്കിത്തീര്‍ക്കുന്ന ജാതിബോധത്തെയും മനസ്സിലാ ക്കാന്‍ സാധിച്ചു. ഒപ്പം സ്ത്രീയിൽ ദൈവത്തെ ആരോപിച്ചുകൊണ്ട് മഹത്വവത്ക്കരിക്കുകയും എന്നാല്‍ അസ്പൃശൃത കല്പിച്ച് സ്ത്രീശാക്തികരണ സാധ്യതയെ റദ്ദ് ചെയ്യുന്നതെങ്ങനെയെന്ന് സവിശേഷമായി കണ്ടെത്തുവാനും സാധിച്ചിട്ടുണ്ട്. 226 പരിമിതികളും വിപുലീകരണ സാധൃതകളും കടലുണ്ടിവാവുത്സവവുമായി ബന്ധപ്പെട്ട ദത്തശേഖരണത്തിനായി പ്രദേശ വാസികളെ അന്വേഷിക്കുമ്പോള്‍ വിവരങ്ങള്‍ വ്യക്തമായി നല്‍കാന്‍ പറ്റിയതര ത്തിലുള്ള പ്രായമായ വ്യക്തികള്‍ അപൂര്‍വമാണ്. ആചാരാനുഷ്ഠാനുങ്ങളുമായി ബന്ധപ്പെട്ട ലിഖിതപരാമര്‍ശങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ പാഠഭേദങ്ങള്‍ നിരവ ധിയാണ്. കാല്രകമത്തില്‍ വന്ന മാറ്റങ്ങളും പരിഗണിക്കേണ്ടിവരുന്നു. ഫോകലോര്‍ രൂപം എന്ന നിലയില്‍ നിലനില്‍ക്കുന്ന തനതു രീതികളില്‍നിന്നും എന്തൊക്കെ പരിണാമങ്ങളാണ് ഉണ്ടായതെന്ന് നിര്‍ണ്ണയിക്കാനും സാധ്യമല്ല. പേടിയാട്ട ഭഗവതിയുടെ സഹോദരിമാരായ അമ്മാഞ്ചേരിയമ്മ, കളിയാടു ക്കാവിലമ്മ, പൂരപ്പറമ്പിലമ്മ, ശോഭപറമ്പിലമ്മ എന്നീ സഹോദരസങ്കല്പത്തിലുളള ക്ഷേത്രങ്ങളെക്കുറിച്ചും അവയ്ക്ക് കടലുണ്ടി പേടിയാട്ടുഭഗവതിയുമായുള്ള ബന്ധ ത്തെക്കുറിച്ചും പഠനവിധേയമാക്കാവുന്നതാണ്. കടലുണ്ടി പേടിയാട്ടുഭഗവതിയു മായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ ഉള്‍ക്കൊള്ളുന്ന വരയ്ക്കലമ്മ, ഭണ്ഡാരക്കാവി ലമ്മ, എന്നീ ക്ഷേത്രങ്ങളെക്കുറിച്ചും പഠിക്കാവുന്നതാണ്. പരപ്പനാട രാജവംശത്തിന്റെ ഭാഗമായ കടലുണ്ടിയില്‍ സ്ഥിതിചെയ്യുന്ന പേടിയാട്ടകാവിന് രാജവംശവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷ ണവിധേയമാക്കേണ്ടതുണ്ട്. ഈ പ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഭഗവതിക്ഷേ ത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പഠിക്കുകയും അവയ്ക്ക് പ്രസ്തുത കാവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യാവുന്നതു മാണ്. സമയപരിമിതിമുലവും ചില സാങ്കേതികബുദ്ധിമുട്ടുകള്‍മുലവും പ്രസ്തുത പഠനം വിപുലീകരിക്കാന്‍ ഇവിടെ സാധ്യമായിട്ടില്ല. ബുദ്ധസംസ്കാരവുമായി ബന്ധപ്പെട്ട ചില അവശേഷിപ്പുകള്‍ കടലുണ്ടിക്ക് അടുത്തുള്ള മണ്ണൂര്‍ ദേശത്ത് ഉണ്ടായിരുന്നതായി ദത്തശേഖരണസമയത്ത് മനസ്സി ലാക്കാന്‍ കഴിഞ്ഞു. ര്രധാനമായി ബുദ്ധവിഹാരമായിരുന്നെന്നും, ആര്യാധിനിവേശ ത്തിന്റെയും ആ്രമണത്തിന്റെയും ഫലമായി വിഹാരം ഉപേക്ഷിച്ചു വിഗ്രഹവുമായി 227 ബുദ്ധഭിക്ഷുക്കള്‍ കോഴിക്കോട്ടേക്ക് പോയതായും പറയപ്പെടുന്നു. ്രദേശവാസിക ളില്‍ ചിലര്‍ ബുദ്ധമതം സ്വീകരിച്ചിട്ടുളളവരായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അത് സ്ഥിരീകരിക്കുവാനുള്ള മതിയായ തെളിവുകള്‍ ശേഖരി ക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറനാട്, വള്ളുവനാട് താലുക്കുകളുമായി വളരെയധികം ചേര്‍ന്നുകിടക്കുന്ന ദേശമാണ് കടലുണ്ടി എന്നതിനാല്‍ 1921-ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമാകാന്‍ സാധ്യത ഏറെയാണ്. അതിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം വളരെ പ്രസക്തമാണ്. പൂര്‍ണ്ണാര്‍ത്ഥത്തില്‍ അത് സാധിച്ചിട്ടില്ല. രാജ വംശകാലത്ത് കാവുകള്‍ കേന്ദ്രീകരിച്ചുള്ള തറക്കുട്ടങ്ങളായിരുന്നു നാട് ഭരിച്ചിരു ന്നത്. അതില്‍ പേടിയാട്ടുകാവിന് വ്യക്തമായ പങ്കുണ്ടോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. 228 ഗ്രന്ഥസൂചി മലയാളം പുസ്തകങ്ങള്‍ അച്യുതമേനോന്‍ ചേലനാട്ു, 2015. കേരളത്തില കാളിസേവ. കോട്ടയം: നാഷ ണല്‍ ബുക്ക് സ്റ്റാള്‍. അച്യുതവാര്യര്‍, എസ്. 2003. കേരളസംസ്കാരം. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്റ്റിറ്റ്യട്ട. . 2019. കേരളസംസ്കാരം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റി യുട. അജയകുമാര്‍, എ.വി. 2009. ഫോക്ലോര്‍ അധികാരം അധിനിദവശം. കേഴിക്കോട: ഇ.ഡി. ക്ലബ്ബ്. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്. അജിത് കുമാര്‍, എന്‍. 2004. കേരളസംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക ്രസിദ്ധീകരണവകുപട്പ്. . 2005. ഫോകലോറും സാഹിത്യ നിരുപണവ്യം തത്വവ്യം ഗചയോഗ വ്യം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റസറിറ്റയുട്ട. . അജിത്കുമാര്‍, എന്‍. 2006. വാമമാഴിയുടടെ ഈയന്ദര്യശാസ്ശ്രം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്ററിറ്റയുട്ട. അജു കെ. നാരായണന്‍, 2011. ഫോക്ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍. കോട്ടയം: നാഷ ണല്‍ ബുക്ക് സ്റ്റാള്‍. . (എഡി.), 2017. താ്കോത് വാക്കുകള്‍, വിചാരമാത്യകകള്‍, കേരള? യനോട്ടങ്ങള്‍. ആലുവ: വിദ്വാന്‍ പി. ജി, നായര്‍ സ്മാരക ഗവേഷണഗ്രന്ഥം. 229 . 2012. കേരളത്തിലെ ബ്യദ്ധമത പാരമ്പര്യം നാട്ടറിവ്യകളില്ുടെ. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍. അനില്‍, കെ.എം. 2004. കടങ്കഥ സഈയന്ദര്യവ്യം സംസ്കാരവ്യും. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ടു. . 2004, ഫോക്ലോര്‍ ജനുസ്ത് സിദ്ധാന്തം രാഷ്ടീയം. കോഴിക്കോട: പാപ്പിയോൺ പബ്ദിക്കേഷന്‍സ്. . 2016. പഞ്ചതന്ത്രം- ഇന്ത്യന്‍ കഥാപാരമ്പര്യത്തിലെ മൃതസഞ്ജീ വനി. കണ്ണൂര്‍: സമയം ക്ലാസിക്സ്. . (എഡി.), 2017. സംസ്ക്കാര നീര്‍മ്മിതി. കോഴിക്കോട്: പ്രോഗ്രസ് ബുക്‌സ്. . 2018. ഫോക്ലോര്‍ ജനസംസ്കൃതിയുടെ വേരുകള്‍. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. . (എഡി.), 2018. ശരീരം ജാതി അധികാരം അസ്പൃശ്യതയുടെ പ്പോതിഭാമ്പികത. കോഴിക്കോട്-4: പ്രോഗ്രസ് ബുക്‌സ്, അരവിന്ദാക്ഷന്‍വ,ി . 2007. ആചാരങ്ങള്‍ ആഘോഷങ്ങള്‍. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്. അഷ്റഫ്, കെ.പി, 2015. പിബി. ഉനമ്പിച്ചിഹാജി കോഴിക്കോട: ഗീതാഞ്ജലി ഓഫ്‌സെറ്റ് (്രിന്റസ്. ആദര്‍ശ്, സി. 2013. വിഭാവനകള്‍ വിനമയങ്ങള്‍ ഒകാടുങ്ങല്ുരിന്റെ വ്യാവഹാരിക ഭുമിശാസ്്രം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം. ആന്റണി, എ. 1994. പയ്യന്നൂര്‍ ചാട്ട. കോട്ടയം: ഡി.സി.ബുക്‌സ്. ആബിദ്, ടി., ഉണ്ണികൃഷ്ണന്‍, എ.വി.(എഡി.), 2008. ചിട്ട ഗ്രാദേശിക ചരതരിതം, കോഴിക്കോട: ബ്ലോക്ക് റിസോഴ്സ് സെന്റര്‍. 230 ഉണ്ണികൃഷ്ണന്‍, ഇ. 1995. ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങള്‍ കാവ്യകളെച്ച൭? ഭരു പരിസ്ഥിതി നാടോടി സംസ്കാരപഠനം. തൃശ്ശൂര്‍: ജീവരേഖ. ഉണ്ണികൃഷ്ണന്‍, വി.എം. 2003. ജിവിതവ്യം സംസ്കാരവും. കണ്ണൂര്‍: കേരള ഫോകലോര്‍ അക്കാദമി. ഉമ്മര്‍കുട്ടി, എ.എന്‍.പി. 2008. സമുഹബന്ധങ്ങളുടെ ഉശ്ലാരുള്‍. തലശ്ശേരി: സോനാ മാതാ ബുക്‌സ്. ഉഷാ നമ്പൂതിരിപ്പാട്, 1994. സാമുഹിക ഭാഷാ വിജ്ഞാനം കേരളഭാഷാ വിജ്ഞാ നം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്സറിറ്റ്യുട്ട. അംബേദ്കര്‍, ബി.ആര്‍. (വിവ.), 2000. അംബേദ്കര്‍ സമ്ധ്യര്‍ണ്ണക്യതികള്‍ - വാല്യം 9. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട. . 2019. ജാത? ഉന്മുലനം- വ്യാഖ്യാന വിമര്‍ശനക്കുറിപ്ുകള്‍ സഹ തം. കോട്ടയം: ഡി.സി. ബുക്‌സ്. കണ്ണൻ, വൈ.വി. 2011. ഒതയ്യങ്ങളും അനുഷ്ഠാനങ്ങളും. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ടു. കലാചന്ദ്രന്‍, 2014. കാവ്യം കളിയാട്ടവ്യും. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. . 2021, ഭുമിയുകട നിറങ്ങശ്-ചി്തകലയും പ്രാദേശിക സംസ്കാരങ്ങ ടും. ചെന്നൈ: നാഷന്‍ (്രസ്സ്. കര്‍ത്താ, പി.സി. 1998. ആചാരന്നുുഷഠാനകോശം. കോട്ടയം: ഡി.സി. ബുക്‌സ്. .2001. പഴഞ്ചൊത് പഞ്ചം. കോട്ടയം: ഡി.സി.ബുക്‌സ്. കുട്ടപ്പന്‍ ചങ്ങനാശ്ശേരി, വി.കെ. 2015. മഹാനായ അയ്യന്‍കാളി സമാനതകളില്ലാത്ത സമരനായകല്‍ മനുഷ്യാവകാശപ്പോോരാട്ടങ്ങളുടട വിശ്വമാത്യക. ചങ്ങനാ ശ്ശേരി: വിജ്ഞാനകോശം. 231 കുറുപ്പ, കെ.കെ.എന്‍. 1571. ചാലിയം കോട്ട വീണ്ടെടുക്കല്‍. വടകര: മലബാര്‍ ഇ൯സ്റ്റിറ്റ്യൂട്ടു ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ്. കെ.ഇ.എന്‍, 2009. സമുഹം സാഹിത്യം സംസ്കാരം. തിരുവനന്തപുരം. കേരള ഭാഷാ ഇന്‍ സ്സറിറ്റുട്ട. . 2016. കേരളീയ നവോത്ഥാനത്തില്‍ ചരിതവ്യം വര്‍ത്തമാനവ്യും. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്. കൊച്ച്, കെ.കെ. 2015. കേരളചരിത്രവ്യം സമുഹരുച?കരണവ്യം. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. ഖാദി മുഹമ്മദ്., സക്കീര്‍ ഹുസൈന്‍, ഇ.എം.(വിവ.), 2013. സാമുതിരിക്കുവേണ്ട? ഭരു സമരാഹ്വാനം. കോഴിക്കോട: ഇസ്ലാമിക പബ്ലിഷിംഗ് ഹസ്. ഗണേഷ്, കെ. എന്‍. 1990. കേരളത്തിന്റെ ഇന്നലകള്‍. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. കേരള സര്‍ക്കാര്‍. ഗുലാത്തി, ഐ.എസ്. 1997. ഗ്രാമപഞ്ചായത്ത് വികസന രേഖ്വകള്‍- OAIDEISo 136. തിരുവനന്തപുരം: കേരള സംസ്ഥാന ആസുത്രണ ബോര്‍ഡ്. ഗോപാലകൃഷ്ണന്‍ നടുവട്ടം, 2002. ഗദ്വഷണര!തിശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാഇന്‍സ്റ്റിറ്റയൂട്ടു. ഗോപാലകൃഷ്ണന്‍, പി.കെ. 2008. കേരളത്തി സാംസ്കാരികചതരിത്രം. തിരുവന ന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട. ഗോപാലന്‍ നായര്‍, സി. 2006. മലബ്വാറികല തിറയാട്ടങ്ങള്‍. കോഴിക്കോട്: മാതൃ ഭൂമി ബുക്‌സ്. ഗോവിന്ദ വര്‍മ്മരാജ, ഇ.കെ., ബാലന്‍, കെ. (എഡി.), 2004. ഫോകലേോര്‍ ചഠനം സിദ്ധാന്തതലം. കോട്ടയം: കറന്റ് ബുക്‌സ്. ഗംഗാധരന്‍, ടി.കെ. 19911 കേരള ചരിതം. കാലിക്കറ്റ് യൂണിവേഴസിറ്റി: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍്ര0രല്‍ കോ- ഓപ്പറേറ്റീവ് സ്റ്റോര്‍സ്. 232 ചന്ദ്രലേഖ, 2016. വേരുകള്‍ തേടി. വള്ളിക്കുന്ന്: ജെ, സി. ഐ വളിക്കുന്ന്. പരപ്പ നാട്. ചുമ്മാര്‍ ചൂണ്ടല്‍, 2003. ജനജിവിതവ്യം കലകളും. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. ജമാല്‍ കൊച്ചങ്ങാടി, 2006. കേരളസംസ്കാരത്തിലല ആദാന പ്രദാനങ്ങള്‍. കോഴി ക്കോട്: വചനം ബുകസ്. തോമസ്‌കുട്ടി, എല്‍. 2009. ഫോകലേോറും മലയാളനാടകവ്യും. കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്. നാരായണന്‍, എം. ജി. എസ്. 2017. കോഴി്കോടിമ്& കഥ. കോഴിക്കോട: മാതൃഭൂമി ബുക്‌സ്. പണിക്കര്‍, ജി.എന്‍. 2001. സാംസ്കാരികം. തിരുവനന്തപുരം: പ്രഭാത് ബുക്ക് anya. പത്മനാഭന്‍, കെ. 2016. മുക്കുവരും തീരദേശ സംസ്ക്യതിയും. കണ്ണുര്‍: പുസ്തകഭ വന്‍. പരമേശ്വരയ്യര്‍ എസ് ഉള്ളൂര്‍, 1990. കേരളസാഹിത്യ ചരിത്രം. തിരുവനന്തപുരം: കേരളസര്‍വകലാശാല. ഗ്രകാശ്, കെ. എസ്. 2002. ഫോകലോറും കവിതയും. കോട്ടയം: കറന്റ് ബുക്‌സ്. ബാലകൃഷ്ണന്‍, പി. കെ. 1997. ജാതിവ്യവസ്ഥിതിയും കേരളചരിതരവ്യം (പഠനം). കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്. . 2008. ജാതിവ്യവസ്ഥിതിയും കേരളചരിീതവ്യും. കോട്ടയം: ഡി.സി. ബുക്‌സ്. ബാലകൃഷ്ണന്‍, വി., ലീലാദേവി, ആര്‍. 2012. ഹെന്ദവ വിജ്ഞാനകോശം. തിരു വനന്തപുരം: ആര്‍ഷ ശ്രീ പബ്ലിഷിംഗ് കോ. 233 ബാലകൃഷ്ണന്‍ നായര്‍, വി. കെ. 2014. പേടിയാട്ടുകാവ് ഭഗവതി ചരിത്രം. ഓണ്‍ലൈന്‍ സേവനകേന്ദ്രം. ബാലചന്ദ്രന്‍ കീഴോത്ത്, 2005. ഫോക്ലേോറും പാദേശിക സംസ്ക്യതിയും. കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്. ബാലന്‍, കെ. വി. 2002. കോലപ്ചൊല?മ. കോഴിക്കോടു: ലിപി പബ്ലിക്കേഷന്‍സ്. ബാലന്‍, എം. 2003. ജീവിതവും സംസ്കാരവും. കണ്ണൂര്‍: കേരള ഫോകലോര്‍ അക്കാദമി. ബാലന്‍ പുതേരി, 1983. മനെതലക്കാവ് ദേവ? മാഹാത്മ്യം. തൃശ്ശൂര്‍: സേവാശ്രമം. . 1989. കേധ്ഗ്താരാധന. ഫറോക്ക: പ്രിന്റാര്‍ട്ടസ് ഓഫ്‌സെറ്റ്. . 2009. കളിയാട്ടക്കാവ് ഭഗവത!ക്ഷേതം. കരിപ്പൂര്‍: പുതേരി ബുകസ്. . 2012. ഈശ്വരാനുഗ്രഹം- അനുയഭവക്ഥകള്‍. കരിപ്പൂര്‍: പൂതേരി ബുക്‌സ്. . 2014. മാത്യദേവോ ഭവ. കൊണ്ടോടി: പുതേരി ബുക്‌സ്. ഭക്തവത്സല റെഡ്ഡി, എന്‍. (ജന. എഡി.), 2004. ഫോക്‌ലോര്‍ പഠനം ന്പീദ്ധാന്തത ലം. കോട്ടയം. കറന്റ് ബുക്‌സ്. ഭരതന്‍, കെ. എം. 2003. ഫോകലേോര്‍ ന്പീദ്ധാന്തവ്യം (്യോഗവ്യും. പയുന്നുര്‍: എഫ്, എഫ്. ട്രസ്റ്. ഭാസ്കരനുണ്ണി, പി. 1988. പത്താമ്പതാം നുമ്ാണ്ടിലല കേരളം. തൃശൂര്‍: കേരളസാ ഹിത്ൃയ അക്കാദമി. - 2005. കേരളം ഇരുപതാം നൂമ്ാണ്ടി്റെ ആരംഭത്തില്‍്. തൃശൂര്‍: കേരളസാഹിതൃ അക്കാദമി. 234 മഹാത്മാഗാന്ധി, (വിവ,), രാധാകൃഷ്ണന്‍, കെ.എസ്. 2009. അയിത്തം ജാത? ഹിന്ദുത്വം. കൊച്ചി: പൂര്‍ണോദയ ബുക ട്രസ്റ്റ്. മാണി വെട്ടം, 1993. പുരാണിക് എല്‍മസൈക്കോപ1ീഡിയ. കോട്ടയം: ഡി.സി. ബുക്‌സ്. മാലിക ബിന്നബി, 2012. സമുഹം- ജനനം വളര്‍ച്ച പതനം. കോഴിക്കോട: ഇസ്ലാ മിക് പബ്ലിഷിംഗ് ഹസ്. മുകുന്തന്‍ കുറുപ്പ്, 203. കേരളചരിതം- കളരിയും കലാരുപങ്ങളും. തിരുവനന്ത പുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. മുരളീധരന്‍ നെല്ലിക്കല്‍, 2008. കരള ജാതി വിവരണം. ചെങ്ങന്നൂര്‍: റെയ്ന്‍ബോ ബുക പബ്ലിഷേഴ്സ്. മുഹമ്മദ അഹമ്മദ്, ബി. 2015. കേരളീയത ഫോകലോറില്‍്. കണ്ണൂര്‍: സമയം പബ്ലി ക്കേഷന്‍സ്. മുഹമ്മദ, ടി. 1976. ഭാരതീയ സംസ്കാരത്തിമന്റ് അടിരയാഴുക്കുകള്‍. കോഴിക്കോട: ഇസ്ലാമിക പബ്ലിഷിംഗ് ഹസ്. മുഹമ്മദ് സദ്ദാം ചാലിയം. 20183. ചാലിയത്തിമന്െ ചരിതചലനങ്ങള്‍. ചെമ്മാട; മജ്ലിസ് ഓഫ്സെറ്റ് (പ്രിന്റേഴ്‌സ്. രവികുമാര്‍, ബി. 2008. അനുഷ്ഠാനകല രംഗാവതരണങ്ങളും ഫോകലോറും. തിരു വനന്തപുരം: കേരളഭാഷാ ഇ൯സ്റിറ്റയുട്ട. . 2010. ചുട്ടുപടയണ. ചെങ്ങന്നുര്‍: റെയ്ന്‍ബോ ബുകസ്. രവീന്ദ്രന്‍, പി. പി. 2002. സംസ്കാര പഠനം ഒരു ആമുഖം. കോട്ടയം: ഡി, സി, ബുക്‌സ്. രാഘവന്‍ പയ്യനാട്, 1992. ഫോകലോര്‍. തിരുവനന്തപുരം: വിജ്ഞാനമുദ്രണം പ്രസ്സ്. 235 . (എഡി,), 1997. കേരള ഫോക്‌ലോര്‍, പയ്യന്നൂര്‍: ഫോക്ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ഭ്രസ്റ്റ്. . 1997. ഫോകലേോര്‍ മുന്നാം ചതിച്ച്. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്റ്റിറ്റ്ുട്ട. . 1998. ഫോകലോറിന് ഒരു പഠന പദ്ധത. തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി. . 1999. ഫോക്ലോര്‍ സമങ്മതങ്ങളും സങ്കല്പനങ്ങളും. പയുന്നുര്‍: എഫ്. എഫ്. എം. പബ്ലിക്കേഷന്‍സ്. .2003. CNOA ഒമാഴി പയ്യന്നൂര്‍: ഫോകലോര്‍ ഫെലോസ് ഓഫ് മലബാര്‍ (STy. . 2012, ഫോകലേോര്‍. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്ററിറ്റയൂട്ട. . 2012, കേരള ഫോകലേോര്‍. കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍, 1999. കേരളചരിത്ം. ശുകപുരം: വള്ളി COMI വിദ്യാപീഠം. രാജഗോപാലന്‍ നാട്ടുകല്‍, 2006. പഴഞ്ചൊല്ലും ശൈലിയും. തൃശൂര്‍: നളന്ദ പബ്ദി ക്കേഷന്‍സ്. രാജഗോപാലന്‍, സി, ആര്‍. 2007. ഫോകലേോര്‍ ന്പീദ്ധാന്തങ്ങള്‍. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. . 2008. നാട്ടുചരി്രം നാട്ടറിവുകള്‍. കോട്ടയം: ഡി.സി. ബുകസ്. രാജേന്ദ്രന്‍, പി. ജി, 2001. കേഷ്ഗതവിജ്ഞാനകോശം. കോട്ടയം: ഡി.സി, ബുക്‌സ്. രാജന്‍ ചുങ്കത്ത്, 2016. പന്തിരുകുലത്തിമന്റ് ചില്‍ഗാമികള്‍. കോഴിക്കോട: മാതൃ ഭൂമി ബുക്‌സ്. 236 രാമചന്ദ്രന്‍ നായര്‍ പന്മന, (എഡി.), 2013. കേരളസംസ്കാര പഠനങ്ങള്‍. വ1E- 1. കോട്ടയം: കറന്റ് ബുകസ്. ലാലു എസ്സ് കുറുപ്പ്, 2010. നാട്യമമാഴ/ വഴക്കങ്ങള്‍. തിരുവനന്തപുരം: പരിധി പബ്ലി ക്കേഷന്‍സ്. വര്‍മ്മ, സി. ആര്‍.ആര്‍. 2001. പഞ്ചഭുതോപസാനയും സാധാരണരോഗങ്ങളും. കൊച്ചി: പൂര്‍ണോദയ ബുക്ട്രസ്റ്റ്. വസന്തകുമാരി, വി. 2000. ഫോകലോറികല സ്ത്രീ സ്വത്വ നിര്‍മിതി. പയുന്നുര്‍: ഫോകലോര്‍ ഫെലോസ് ഓഫ് മലബാര്‍ ഭ്രസ്ററ്. വസന്തന്‍, എസ്. കെ. 2005. കേരള സംസ്കാരചരിത് നിഘണ്ടു. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. വാസുദേവന്‍പിള്ള കടമ്മനിട്ട, 1997. പടേനിയുമട ജീവതാളം. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. .1993. പടേനി തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട. . 2011, പടേണ ഒരു ഇതിഹാസനാടകം. ചെങ്ങന്നൂര്‍: റെയ്ന്‍ബോ ബുക്‌സ്. വിജയകുമാരന്‍, സി. പി. വി. 2003. ഒറൃക്കോലം. കണ്ണുര്‍: സമയം പബ്ലിക്കേഷന്‍സ്. വിദ്യാസാഗര്‍, കെ. 1998. അനുഷ്ഠാനം പുരാവ്യത്തം പൊരുള്‍. പയ്യന്നൂര്‍: ഫോക്ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ഭ്രസ്റ്റ്. വിനോദ് കൃഷ്ണന്‍, ടി. വൈ; ഹമീദ്, എം. 2000. വിജ്ഞാനം 21-൦ നൂറ്റാണ്ടി ലേക്ക്, നരവംശസാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇ൯ന്‍സ്ററിറ്റയുട്ട. വില്യം ലോഗന്‍, 2004. മലബ്ഥാര്‍ മാന്വല്‍. കോഴിക്കോട: മാതൃഭൂമി ബുക്‌സ്. വിശ്വനാഥക്കുറുപ്പ്, 1989. കുട്ടനാടി്റ് തനിമയും പാട്ടുകളും. തൃശ്ശൂര്‍: കേരളസാ ഹിത്ൃയ അക്കാദമി. 237 വിഷ്ണു നമ്പൂതിരി, എം. വി. 1989. ഫോകലേോര്‍ നിഘണ്ടു. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. . 2000. ഫോകലോര്‍ നിഘണ്ടു. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്റ്റിറ്റ്ുട്ട. . (ജന.എഡി.), 2002. ഫോക്ലോര്‍ ഗപബന്ധങ്ങള്‍. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. . (ജന.എഡി.), 2002. ഫോക്ലോര്‍ ചിന്തകള്‍. കോഴിക്കോട: പൂര്‍ണ പബ്ലിക്കേഷന്‍സ്. . 2003. ജീവിതവ്യം സംസ്കാരവും. കണ്ണൂര്‍: കേരളഫോകലോര്‍ അക്കാദമി. . എം.വി. (ജന. എഡി.), 2004, ഫോക്ലോറിമന്റ് കവഴി കള്‍-വവാല്യം ഒന്ന്. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. . 2004. കാളിസങ്കല്ച൦ കേരളപരിസരത്തില്‍്. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. . 2004, വിവരണാത്മക ഫോക്‌ലോര്‍ ശ്രന്ഥന്ധുചി. തിരുവനന്തപുരം: കറന്റ് ബുക്‌സ്. . (ജന. എഡി.), 2004. കിസ്ത്യല്‍ ഫോക്ലോര്‍ വാല്യം ഒന്ന്, കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. . 2006. നാടന്‍ കലകള്‍ നാടല്‍ പാട്ടുകള്‍. കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്. 238 . 2010. നാട്ടറിവ്യം നാമപഠനവ്യം കേരളത്തിലെ വ്യക്തി- കുടുംബ ഭദേശനാമങ്ങളുടെ ഉദ്ഭവം പചരിഭശാധിക്കുന്ന ആദ്യ ശാസ്തീയ ഫോക്ലോര്‍ പഠനം. കോട്ടയം: ഡി. സി. ബുകസ്. .2010. ഫോക്ലോര്‍ നിഘണ്ടു. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റയുട്ട. . 2010. പ്ുരാവ്യത്ത പഠനം. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്. . 2011. നാടോടി വിജ്ഞാന!ീയം. കോട്ടയം: ഡി.സി. ബുക്‌സ്. . 2012. കേരളത്തില നാടോടി വിജ്ഞാനീയത്തിമനാരു മുഖ്വവ്യര. കോട്ടയം: നാഷണല്‍ ബുക സ്റ്റാള്‍. . 2016. മതയ്യംതിറത്തോറ്റങ്ങള്‍. കണ്ണൂര്‍: കൈരളി ബുക്‌സ്. ശിവദാസ്, കെ. കെ. 2010. തൃശുര്‍പുരം ചകിട്യം പെരുമയും. തൃശൂര്‍: കറന്റ് ബുക്‌സ്. ശിവശങ്കരപ്പിള്ള പി.കെ. 204. ഫോകലേോര്‍ പഠനങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍ സ്സറിറ്റുട്ട. ശോഭ ബാബു, 2012. മമാോക്ഷപഥം. എറണാകുളം: സിപ് ബുകസ്. ശ്രീകുമാര്‍, ആര്‍. 2073. മുടിയേറ്റ് - കാവ്യനാടകം. തിരുവനന്തപുരം: കേരള ഭാഷാ ഇ൯സ്റ്റിറ്റയുട്ട. ശ്രീധരന്‍, എ.എം. 2009. ഫോക്‌ലോര്‍ സമീപനങ്ങളും സാധ്യതകളും. തൃശ്ശൂര്‍: മല യാള പഠനഗവേഷണകേന്ദ്രം. ശ്രീധരമേനോന്‍, എ. 1967. കേരളചരിത്രം. കോട്ടയം: എന്‍.ബി.എസ്. ഷാഫി കടലുണ്ടി, 201. കടലുണ്ടി ഇതിഹാസങ്ങളുടെ നാട്. കോഴിക്കോട്: ഹരിതം ബുക്‌സ്. 239 സഞ്ജീവന്‍ അഴീക്കോട്, 2007. മതയ്ൃത്തിലല ജാതിവഴക്കം. കോട്ടയം: കറന്റ് ബുക്‌സ്. സീലിയ തോമസ് പെരുമ്പനാനി, 2010. കേരളത്തില ആദിവാമ്പികളുടെ ജിവി തവ്യം സംസ്കാരവ്യം. കോട്ടയം: കറന്റ് ബുകസ്. സുജഭാരതി, (എഡി.), 2019. ആര്‍ത്തവത്തിന്റ് മാഷ്(ട?യം. എറണാകുളം: കബനി ബുക്‌സ്. സുബ്രഹ്മണ്യന്‍, എന്‍. 2003. സംഘകാല ഭരണസംവിധാനം സംഘം തമിഴരുടെ ഭരണവ്യും സാമുഹിക ജിവിതവ്യം. ഐ. സി. എച്ച്. ആര്‍: ഡി.സി. ബുകസ്. സുമേഷ്, ബി. ആര്‍. 2008. പറണേറ്റ് അരങ്ങി്& ബ്വഹുസ്വരതയും അനുഷ്ഠാന ത്തി ഉത്സവചപരതയും. തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്സറിറ്റ്യുട്ട. സുരേഷ് ബാബു എളയാവൂര്‍, 2004. ഫോക്ലോറിമ൯്&റ കവഴികള്‍്- വാല്യം ഒന്ന്. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി. സെലുരാജ്, ടി.ബി. 2015. ഇന്നലെകളിലെ കോഴിമക്കാട. കോഴിക്കോട്: മാതൃഭുമി ബുക്‌സ്. സോമന്‍, പി, 2003. അമ്മമമദവ്വവ്യം സംസ്കാരവ്യും. തിരുവനന്തപുരം: കേരള ഭാഷാ ഇ൯സ്റ്റിറ്റയട്ട. . 2007. ഫോകലോര്‍ സംസ്കാരം. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹസ് സോമന്‍ കടലൂര്‍, 201. ഫോക്ലോര്‍ വര്‍ത്തമാനവ്യം അന്വേഷണവ്യം. കോഴി ക്കോട: പൂര്‍ണ പബ്ലിക്കേഷന്‍സ്. . 2012, ഫോകലോറും സാഹിത്യവ്യം. കണ്ണൂര്‍: ആല്‍ഫ വണ്‍ പബ്ദലി ഷേഴ്സ്. റാം മനോഹര്‍ ലോഹ്യ, 2014. ജാതിവ്യവസ്ഥ. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്. 240 English Books Don Yoder, 1936. Folklore and Folklife — An introduction coloumbia: University Press. Dorzen Richard, M. 1972. Folklore and folk life an Introduction. Chicago: Chicago University press. Elizebeth U. Harding, 1998. Kali — The Black Goddess of Dakshineswar. Delhi: Mothilal Banarsidass publishers. Indira Goswami, Prakash pattanaik (Editors) 2001. Indian Folklore. Delhi: B.R Publishing corporation. Jisha, C.K. 2009. Mother concept in padayani. Kozhikode: The zamorin’s Guruvayurappan collage. Logan William, M.C.S. 1987. Malabar Vol, Trivandrum: Charithram Publications. Raymont William. 1979. Culture and society Hermonds Columbia: Columbia university press. Sarah Cald Well, 1999. O H Terrifying mother, sexuality violence and worship of the Goddess kali. New Delhi: Oxford university press. Suresh K Sharma, (Edior) 2010. Folk- Culture of India vol-1. Delhi: vista international publishing house. Thurston Edger, 1909. Castes and Tribes of south India. Madras: Govt Press. 241 ഗവേഷണ പ്രബന്ധങ്ങള്‍ ആതിര, എ.കെ. മതാഴിലറിവ്, സംസ്കാരം, സമുഹരുപികരണം: മുതലക്കുളത്തെ അലക്കുസമുഹമത്ത മു൯നിര്‍ത്തിയുള്ള പഠനം. കാലിക്കറ്റ് സര്‍വകലാ ശാല: മലയാള-കേരളപഠനവിഭാഗം. ഉണ്ണികൃഷ്ണന്‍, വി. എം. 2006. എരുമാ൯ മണിയാണഞിമാരുമട ജിവിതവ്യം സംസ്കാരവ്യം. കോഴിക്കോട് സര്‍വകലാശാല: മലയാള വിഭാഗം. ജയചന്ദ്രന്‍ കീഴോത്ത്, 2007. ഉത്തര കേരളത്തില വാണിയരുടെ ജിവിതവും സംസ്കാരവും. കണ്ണൂര്‍ സര്‍വകലാശാല: മലയാള വിഭാഗം. നിധിനൃ, പി. 2006. കടല്ുുണ്ട? വാവ്യത്സവം ചരി്രവ്യം സ്വഭാവവ്യും. എം. എ. പ്രബ ന്ധം, കാലിക്കറ്റ് സര്‍വകലാശാല: മലയാളവിഭാഗം. പ്രശാന്തകൃഷണന്‍, ഏ.എസ്. 2006. കുറുമരുട ജിവിതവും സംസ്കാരവ്യും. കോഴിക്കോട് സര്‍വകലാശാല: മലയാള വിഭാഗം. ഫാത്തിമ നജ, ടി.കെ. 2018. വ്യത്തിയും ജാതിയും: തോട്ടിയുട മക നോവല നയും തരഞ്ഞടുത്ത ദ്ധോക്യുമെന്റ്റികരളയും മുന്‍നിര്‍ത്തിയുള്ള പഠ നം. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരളപഠനവിഭാഗം. ബഹിജാബീഗം, എം. 2010. കല്‍്പേന് ദ്വീപ്: ചരിത്രവ്യം സംസ്കാരവും. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരള പഠനവിഭാഗം. ബിന്ധ്യ, കെ. പി. 2019. കടലുണ്ടി? വാവ്യത്സവം ചരിത്പരവ്യം, സാംസ്കാരികചപ രവ്യം, അനുഷ്ഠാനപരവ്യമായ സവിശേഷതകമള ആസ്പദമാക്ക? ഒരു പഠ നം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്: മലയാള വിഭാഗം, ഭരതന്‍, കെ. എം. 2005. സസ്ധ്യ ചരതം കടത്തനാടിനനെ ആസ്പദമാക്കി ഒരു ഫോക്ലോര്‍ പഠനം. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരളപഠനവി ഭാഗം. രഞ്ജിത് കുമാര്‍, പി. 2007. കടത്തനാടിമ൯്&റ വാമമാഴി ചരിത്രം. കാലിക്കറ്റ് സര്‍വക ലാശാല: സെന്റര്‍ ഫോര്‍ ഫോക്ലോര്‍ സ്റ്റഡീസ്. 242 രമിളാദേവി, പി.ആര്‍. 2020. പാരമ്പര്യം-ആധുനികത: സംരകമണവ്ും സംഘര്‍ഷവ്യും: അക്കിത്തത്തിന് കവിതകള്‍ ആധാരമാക്കിയുള്ള പഠനം. കാലിക്കറ്റ് സര്‍വകലാശാല: മലയാളകേരളപഠനവിഭാഗം രമേശന്‍, കെ. 2007. വയനാട്ടിലെ അടിയാന്മാര്‍ ജിവിതവ്യം സംസ്കാരരവ്യും - നാടോടിവിജ്ഞാനിീയചരമായ ഒരു ചഠനം. കാലിക്കറ്റ് സര്‍വകലാശാല: മല യാള കേരള പഠനവിഭാഗം. ലോലിത, പി. 2019. ഭാഷയും സാമുഹികവികാസവ്യം, ഇ.എം.എസ്തി്റ് ഭാഷാസ കല്പത്ത ആസ്പദമാക്കിയുള്ള പഠനം. കാലിക്കറ്റ് സര്‍വകലാശാല: മല യാള കേരള പഠനവിഭാഗം. ശിവദാസ്, കെ. കെ. 2002. തൃശൂര്‍പൂരം: കുട്ടായ്മയുകട ബ്വോധവ്യം യാഥാര്‍ത്ഥ്യ വ്യം. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരള പഠനവിഭാഗം. ഷിംന, എം.കെ. 2016. അനുഷ്ഠാനവും ജാതിസങ്കല്പവ്യം തിറയാട്ടത്തില്‍്. കാലി ക്കറ്റ് സര്‍വകലാശാല: മലയാള-കേരളപഠനമവിഭാഗം. സുമ, എം. എം. 2016. വയനാട്ടിലെ പണിയരുമട സാംസ്കാരിക സ്വത്വം: ഒരു നാടോടി വിജ്ഞാന!ീയ പഠനം. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരള പഠനവിഭാഗം. സുരേഷ് കുമാര്‍, എ. 2018. നാടോടിക്കഥ രുപവ്യം സംസ്കാരവ്യും മലയാളത്തിലെ! തിരഞ്ഞടുത്ത നാടോടിക്കഥകളുട പഠനം. കോഴിക്കോട സര്‍വകലാ ശാല: മലയാള കേരള പഠനവിഭാഗം. സനമ്ൃ, കെ.വി. 200. ഭക്ഷണവ്യം സംസ്കാരവ്യം മുത്തച്ഛന്‍ പൃഴയിലെ ഭക്ഷണശ? ലമത്ത മുന്‍നിര്‍ത്തി ഒരു പഠനം. കാലിക്കറ്റ് സര്‍വകലാശാല: മലയാള കേരള പഠനവിഭാഗം. Jisha C.K. 2010. A Theme and its Diversified manifestations — A study based on Kali Concept and Performances in Kerala. Calicut University: School of Folklore Studies, University of Calicut, Kerala. 243 നോട്ടീസുകള്‍ 1. ജിദ്ദാ ചാലിയം മുസ്ലീം മഹകല്ലുകമ്മിറ്റി ചാലിയം മുസ്റിങ്ങളുട ആദ്യത്തെ ആസ്ഥാനം, 07 മെയ് 1998. 2. നാട്ടുപരിചയം കടല്ുണ്ട? സ്മൃതികളുണര്‍ത്തുന്ന നാട്, 09 ഏപ്രില്‍ 2002. 3. ജി.എല്‍.പി.എസ്. കടലുണ്ടി, കടല്ുയണ്ടിയെ അറിയാന്‍, 30 മാര്‍ച്ച് 2009, 4, MIjJal@alWo, WIeMMIGM1Ag/Q)@: ഒന്നാം നമ്പര്‍ തിവഞ്ങിക്ക്...ഒന്നര നുറ്രാണ്ട്, 23 ഏര്പില്‍ 2011 5. ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്ററി ചാലിയം മക്ക മലബ്വാര്‍ മേഖല ക്യാമ്പ്, 23 ഏപ്രില്‍ 2011. 6. ചാലിയം ശ്രീകണ്ദേശ്വരക്ഷേത്രകമ്മിറ്റി, 2192N%o (D1PATEO ശ്വരകേഷ്ര്തം ൭എഐതിഹ്യം, 2 ജനുവരി 2011. 7. ദേവസ്വം പ്രസിദ്ധീകരണം, 7 മേക്കോട്ട കേഷേതവ്യം ൭ഐതിഹ്യവ്യും, 02 ഡിസംബര്‍ 2011. 8. ദേവസ്വം പ്രസിദ്ധീകരണം, /ശ7 വളയനാട് ദേവീകഷ്ര്തം ചതരിീത്രവ്യും ൭എതിഹ്യങ്ങളും, 12 ഏ്രില്‍ 2012. 9. ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്ററി സ്കൂള്‍ ചാലിയം സ്മൃതിപഥം, 5 ജൂണ്‍ 2018. 10. കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ചാലിയം, ശുഭം, 3 മാര്‍ച്ച് 2018. 11. ഗവ. ഫിഷറീസ് എല്‍.പി. സ്കൂള്‍ ചാലിയം, വിജ്ഞാനത്തിമ൯ ്രകാശക? രണമായി തിരദേശത്തിമന്റ് അക്ഷരനഈക, 6 മാര്‍ച്ച് 2020. 12. ഫെയ്സ് സ്നേഹസംഗമം, ചഴഞ്ചണ്ണുര്‍ പറഞ്ഞുവച്ചത്, 12 മാര്‍ച്ച് 2020. 244 13. മലബാര്‍ മാന്വല്‍ ലഘുലേഖ, കടലുണ്ടിയെ അറിയാന്‍ അവലംബം, 30 മാര്‍ച്ച് 2009. 14. വിജയന്‍, സി.എസ്., വരക്കല്‍ ശ്രീ ദുര്‍ഗ്ലാദേവീ ക്ഷേത്ര മാഹാത്മ്യം, വര ക്കല്‍ ദേവസ്വം, കോഴിക്കോട്, 2016. വികസനരേഖകള്‍ 1. ജനകീയാസുൂത്രണവപ്രസ്ഥാനം, 1997, പാജകട് വിലയിരുത്തത്, തിരുവന ന്തപുരം: കേരളസംസ്ഥാന ആസുത്രണ ബോര്‍ഡ്. 2. കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്, 2007, ൭൭ജവമരവവിദ്ധയ സാംസ്കാരിക പെത്യകമുല്യങ്ങളുടെ സംരക്ഷണത്തിന് ഒരു ജനകീയ കുട്ടായ്മ. കടലുണ്ടി: കമ്മ്യൂണിറ്റി റിസര്‍വ് പ്രസിദ്ധീകരണം. 3. പതിനൊന്നാം പദ്ധതി ജനകീയാസുത്രണം, 2008, ടകനിക്കത് അകഡ്വസ൩ റഗുച്ച് മാര്‍ഗ്ഗരേഖ, തൃശ്ശൂര്‍: കേരള ഇന്‍സ്റ്റിറ്യയൂട്ട ഓഫ ലോക്കല്‍ അഡ്മിനി സ്ട്രേഷന്‍. 4. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2010-11, 7-0൦ പഞ്ചവത്സരപദ്ധതി ജനക]1യാ സുഗ്രണം 2-0൦ ഘട്ടം. കടലുണ്ടി: ഗ്രാമപഞ്ചായത്ത്. 5. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2012-2017. വികസനരേഖ്വപഞ്ചവത്സരപദ്ധത?. കടലുണ്ടി: ഗ്രാമപഞ്ചായത്ത്. 6. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2015-2020. കടല്ുണ്ട/ ഗ്രാമപഞ്ചായത്ത് വികസ നരേഖ്വ, കടലുണ്ടി: ഗ്രാമ പഞ്ചായത്ത് 7. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2016. പാരാവകാശദഭരലഖ് ചാലിയം: 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 272 എ വകുപ്പ് ഗ്രകാരം ഗ്രസിദ്ധപ്പെടുത്തു ന്നത്. 8. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2017. വികസനമമ്പമിന്ാര്‍, കടലുണ്ടി: ഗ്രാമപ ഞ്ചായത്ത്. 245 9, കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2017. ADM 160 കരട് വികസനരേഖ. കടലുണ്ടി: ഗ്രാമപഞ്ചായത്ത്. 10. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2017-20222 173-20 പഞ്ചവത്സരപദ്ധതി. കടലുണ്ടി: ഗ്രാമപഞ്ചായത്ത്. 11. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2019-2020. അന്തിമപദ്ധതിരേഖ്. കടലുണ്ടി: ഗ്രാമപഞ്ചായത്ത്. 12. കടലുണ്ടി ഗ്രാമപഞ്ചായത്ത്, 2017. കരട് വികസനരേഖ. കടലുണ്ടി: ഗ്രാമപ ഞ്ചായത്ത്. പത്രവാര്‍ത്തകള്‍ 1. പുഴക്കരച്ചള്ളി, മാതൃഭൂമി, 04.06.2010. 2, ചാലിയം പള്ളികളാത് ഭക്തിസാന്ദ്രം, മലയാള മനോരമ, 26.09.2010. 3, കേരളപച്പാളം - 150, മലയാള മനോരമ, 06.03.2011. 4, ഓര്‍ക്കുന്നുവോ ഹോര്‍ത്തുസിനെ, മാതൃഭൂമി, 04.06.2021 5, കല്യുകളല്ല, കോട്ടയാണ് - മറക്കരുത്, ചരിത്രമാണ്, മലയാള മനോരമ, 12.02.2020. Websites https://youtu.be/UBSEQWV8ypE (10.04.2016) Kadalundi Puzha. mpg (12.04.2016) https://m/.m.wikipedia.org (23.06.2017) https://azhimugham,com (26.09.2017) https://www.sirajlive.com2019 (28.09.2017) 246 https:/suprabhatham.com (10.10.2018) https://ml.m.wikipedia.org>wiki (11.10.2018) https://m.facebook.com>permalink (09.12.2018) https://ml.m.wiki (10.06.2019) https://ml.m.wiki.org (10.06.2019) https://www.mathruboomi.com (10.08.2019) httpps://www.facebook.com (20.03.2021) httpps://en, wikipedia.org> wiki (21.04.2022) httpps://youtu.be/FnPPkqrg.Nsw (20.03.2023) ആനുകാലികങ്ങള്‍ രേഖാരാജ്. 2021 സെപ്തംബര്‍-ഡിസംബര്‍, കേരളത്തിന്റെ ആധുനികതയും ജാതി ശരീരവും, മലയാളം റിസര്‍ച്ച് ജേര്‍ണല്‍, വാല്യം 14, ലക്കം 3. മാധവന്‍, കെ.എസ്. 2021 ആഗസ്ത്, ചട്ടമ്പിസ്വാമിയും കേരളത്തിന്റെ ത്രാഹ്മണ്യ വിരുദ്ധചരിര്രഭാവനയും, വിജ്ഞാന കൈരളി, വാല്യം 53, ലക്കം 8. ഭരതന്‍, കെ.എം. 2019 ജനുവരി, തെയ്യം: കലയും കാലവും, ദേശാഭിമാനി വാരിക, പുസ്തകം 50, ലക്കം 36. രവി, വി. 2013, ഏഗ്രില്‍ - ജൂലൈ, അമ്മദൈവവും നല്ലമ്മപ്പാട്ടും, പൊലി - മല യാളം ചാതുര്‍മാസിക. പുസ്തകം. 1, ലക്കം 25. ദിവ്യ, കെ.കെ. 2020 ഏപ്രില്‍, അനുഷ്ഠാനകലകളും വാദ്യങ്ങളും വടക്കന്‍ കേരള ത്തിലെ കാവനുഷ്ഠാനങ്ങളെ ഉള്‍പ്പെടുത്തി ഒരു നിരീക്ഷണം, മലബാര്‍ റിസര്‍ച്ച് മാന്വല്‍, വാല്യം 8, ലക്കം 1. 247 ആവേദകസുചി സ്ത്രീ/ ശ്രമ ¥ പേര്‍ പൂരു വിലാസം വയസ്സ് നം. ഷന്‍ പനയമഠം, മാങ്കാവ്, കോഴിക്കോട മനമുറ്റത്ത് പടിഞ്ഞാറെ പുരയ്ക്കല്‍, 2. മണിയാനന്ദന്‍ പുരു. 62 ചെനക്കലങ്ങാടി coma 4. പുരു. കുന്നത്ത്, കടലുണ്ടി നമ്പ്യാര്‍ v പരുത്തിക്കാടന്‍, 5. ലക്ഷ്മണന്‍, പി. പുരു. v 85 പരുത്തിക്കാട സുകുമാരന്‍, പി. പുരു. y 65 പരുത്തിക്കാട വാസുദേവന്‍ നായര്‍, 7. പി പുരു. പനയമഠം, മാവൂര്‍ ൭ ണക ത് | വലര, അത്താണിക്ക [st w കുടില്‍ പുരയ്ക്കല്‍, ബിനോയ്, കെ.പി. പുരു. 32 പബോധിനി കുടില്‍ പുരയ്ക്കല്‍, 12. വാസുദേവന്‍, കെ.പി. പുരു. പബോധിനി വടക്കേ നെലേരി, 13. പ്രഭാകരന്‍ പുരു. oD കുറിയപ്പാടം e പുന്നോളി കൊറാത്ത്, 15. ശ്രീലേഖ സ്ത്രീ 37 ഇടച്ചിറ ആദിത്യന്‍ കെ. പുരു. പുന്നോളി കൊറാത്ത്, » മേനോൻ ഇടച്ചിറ അര്‍ജുന്‍ കെ. പുന്നോളി കൊറാത്ത്, 17. പുരു. മേനോൻ ഇടച്ചിറ 248 സ്ത്രീ/ ശ്രമ v ¥ പേര്‍ പൂരു വിലാസം വയസ്സ് നം. ഷന്‍ | കരന്‍ മുസ് | പു | ഭനേങി കുണ 24, ശാരദ സ്ത്രീ v റ ക്കോട് വളി, കെണ്ട 26. മുഹമ്മദ പുരു. y 85 കളിയാട്ുടക്കാവ മ ഇലിക്കല്‍ പടിക്കല്‍, 32. മുരളി പുരു. അത്താണിക്കല്‍ ¥ വാക്കയില്‍ കറുത്തമ്മാട്ടിൽ, അത്താണി 34. ബിന്ദു സ്ത്രീ 48 ക്കല്‍ വന്നെ, താനി സ്വര്‍ണ്ണകുമാരി ഭഗവതിപ്പറമ്പത്ത്, കടലുണ്ടി ്രിയേശന്‍, സി. ചേരിയാം പറമ്പില്‍, ഇടച്ചിറ തെക്കട്തില്‍, ഇചചറ നിരന്‍, സി.പി. ചേരിയാം പറമ്പില്‍, ഇടച്ചിറ തെകകടത്തില്‍, ഇച്ചറ തെക്കുടത്തില്‍, ഇച്ചറ ക്കുടതതില്‍, കുണ കൈ്കുടടതില്‍, കലുണടി വളപ്പില്‍, കാരളച്റന്‍ 249 നം. പേര്‍ പൂരു വിലാസം | വയസ്സ് ഷന്‍ [| അക [വ | തോളോളി, ഇപി [൨൭൦ | ബഹണ്ടല്‍ പി [ഘു | പള, മുക്കി | [ഒ | വരികളേകുതി | oot [east പുരിക, പ്രബോധിത —|o6 Seപബോധിനി ക കി [വശ | കള്ളി, കോട്ട [ഒ] ത്തിക [അത്രി | കുടില്‍ പുരയില്‍, പ്രബോധിത [30 [൭ വികഞങല്‍, കെ [ക | ഷഞടില്‍, പേടിയ | we [2൭] ജേണുഗോപോലല്‍, എ. | ഘു [anna sent |e [| ഷൈലജ ഒ നിത്രി | തേനേ, | [൨൭] ക്കന്‍; മ | രു | കത്തി ഇടി [കെ തിത്രി | ബോളി ജി | a 250 Eനം. പേര്‍ Eപൂരു വി ലാസം വയസ്സ് ഷന്‍ ക കലകര [വക | ഏനോളി കൊത്തി ഇച്ചി | 58 തതക്കോട് നന [൭] അതിജി | അത്രി [oats sent |e ക ന്ത [അത്ത് | പൊരു കണ്ണ [കി | അത്രി | കലിത, ള്ളു |e [ക ജിവി [ത്ത് | രള്ളയിൽ അത്ങാണിക | കക്കി | ത്ര [ ദുകളത്തില്‍, ഇറ [| ചന [ഘി | ഷുടിപുടിക്കല്‍, പെരുമല | | തോട്ടോളി ഇ വ] ജതി | eer | തോട്ടോളി പേടക | വ വു | കനത്ത് കല [5] ജാത വള്ളങ്ങോള്‍ | aor | കോലോ കരകളപ്തി ___ ന ക [ര | തരുകളത്തില്‍ ഇപി [വല പി നിതി | പുതുകുളങ്ങര ജപി | [കി [അത്ത് | ഞ്ചേരി കലുണ്ി [വ കു [ഘു | വതരങ്ക ബാലാതിരുത്തി ചെനക്കലങ്ങാടി 251 Gനം. Rപേര്‍ Eപൂരു EവിRലാസം വയസ്സ് ഷന്‍ ചെനക്കലങ്ങാടി | അ [വ | ഏതുകളഞ്ങു ജി [വേ | പു | തെഴുതത | | നയന | സ്ത്രീ | കുണ്ടുള്ളി തവ | | SതDത്ത് [avo | o വ ശു ളു [ലിബി | a 252 അനുബന്ധം അനുബന്ധം 1 ഫീല്‍ഡ് ഡയറിയും ഫീല്‍ഡ് നോട്ടും 1. ഫില്‍ഡ് ഡയറി 29.03.2016ന് വൈകുന്നേരം നാലുമണിക്ക് ഞാന്‍ പേടിയാട്ട്കാവിലെത്തി. ആദ്യത്തെ അന്വേഷണം കാവില്‍നിന്ന് തന്നെ തുടങ്ങാമെന്നു കരുതി. അവിടെ കാവിലെ ്രധാനികളിലൊരാളായ പനയമഠം ്രഭാകരന്‍ നായര്‍ കാവിന്റെ മുറ്റം വൃത്തിയാക്കികൊ ണ്ടിരിക്കയായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. തുടര്‍ന്ന് പണി ചെയ്തു കൊണ്ടുതന്നെ കാവിന്റെ ചരിത്രത്തെപ്പറ്റിയും കാവാചാരങ്ങളെപ്പറ്റിയും വിശദമായി രണ്ടു മണിക്കുറോളം എന്നോടു സംസാരിച്ചു. 29.03.2016 ലെ ഫീല്‍ഡ് നോടു പ്രഭാകരന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ദേവി കടലില്‍നിന്നാണ് വന്നത്. © ഗുരു കൂടെ ഉണ്ടായിരുന്നു. ൦ ഇവിടെ പൂജ നടത്തുന്നത് മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പൂതിരിയാണ്. ൦ നൂറുവര്‍ഷം മുന്വേ തറവാട് തങ്ങളുടെ അടുത്തുനിന്ന് നഷടപ്പെട്ടിരുന്നു. പിന്നീട് ഞങ്ങള്‍ അത് തിരിച്ച് പിടിക്കുകയും ചെയ്തു. ൦ ഞങ്ങള്‍ സ്വര്‍ണ്ണരപശ്നം നടത്തി. ൦ തറവാട്ടില്‍നിന്നാണ് കാവിലേക്ക് വിളക്ക് കത്തിച്ചുകൊണ്ടു വരേണ്ടത്. ൦ ദേവിയെ തൊടാന്‍ പാടില്ല എന്നാണ് വിശ്വാസം. ൦ പഴം, വാഴക്കുല, അവില്‍, മഞ്ഞള്‍ എന്നിവയാണ് നിവേദ്യം. ൦ മൂത്ത കാരണവരാണ് വെള്ളനിവേദ്യം ഒരുക്കുക. ൦ ജാതവന്‍ മകനാണ്. ൦ ഇവിടെ സത്ൃയക്കല്ല് ഉണ്ട്. ഇതിന് കോടതി അംഗീകാരവും ഉണ്ട്. ൦ രണ്ടു കക്ഷികളും സതൃക്കല്ലില്‍ കയറിനിന്ന് സത്യം പറയാതെ തെറ്റുപറഞ്ഞാല്‍ ശിക്ഷ ലഭിക്കുകയും ചെയും. ൦ പിന്നീട് ഒത്തുതീര്‍പ്പ് ചെയ്ത് പോരുകയാണ് ചെയ്യുന്നത്. ൦ പേടിയാട്ടമ്മയുടെ അനിയത്തിയായ അമ്മാഞ്ചേരിയമ്മയും ചേച്ചി വളയനാട്ടമ്മയും മധ്യമത്തിലാണ് ഉള്ളത്. © പേടിയാടുമ്മ ഉത്തമത്തിലാണ്. ൦ അമ്മാഞ്ചേരിയമ്മ ജാതവനെ വളയനാട്ടമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ൦ അവിടെ നിന്ന് കള്ളു കുടിക്കാന്‍ കൊടുത്തപ്പോള്‍ ജാതവന്‍ കുടിക്കാന്‍ കൂട്ടാക്കിയി ല്. ou ൭ തിരിച്ചുവരുമ്പോള്‍ അവിടെ നിന്ന് ഒരു പുള്ളിക്കുതിരയേയും എടുത്ത് മതില്‍ ചാടിച്ച് വന്നു. 253 ൦ അമ്മാഞ്ചേരിക്കാവിലെ മതില്‍ ഇന്നും കെട്ടിയാല്‍ പൊളിഞ്ഞുപോകും എന്ന് വിശ്വാ സം. ൦ അശുദ്ധിയായ ജാതവനെ അമ്മ കയറ്റിയില്ല. ൦ നല്ലച്ഛനെ പോയി കാണാന്‍ അമ്മ പറഞ്ഞു. ൦ വര്‍ഷത്തിലൊരിക്കല്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ കടപ്പുറത്ത് വെച്ച് നമുക്ക് പര സ്പരം കാണാം. ° മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ശിവനാണ് നല്ലച്ഛന്‍ എന്ന് വിശ്വാസം. ൦ പേടിയാട്ടകാവിന്റെ താഴത്തെ പറമ്പിനെ ദേവസ്വം പറമ്പ് എന്നും പറയും. ൦ ആദ്യത്തെ കോമരം മരിച്ചു. ൦ രപശ്നം വച്ചപ്പോള്‍ കോമരമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞു. ൦ ദഗവതിയെ ഉത്സവദിവസം നീരാടിക്കാന്‍ കുന്നത്തുവരെ കൊണ്ടുപോകുന്നത് ഞങ്ങ ളാണ്. © പിന്നെ ഞങ്ങളുടെ കൂടെ കാരണവര്‍ കുടും. ൦ കുന്നത്തെ നമ്പ്യാരും പനയമഠം തറവാട്ട് കാരണവരും ആണ് ദേവിക്ക് ആഭരണം കൊണ്ടുവരാന്‍ പോവുക. ൦ ഓരോ വര്‍ഷത്തേയും ആഭരണങ്ങള്‍ സൂക്ഷിക്കുകയും പുതിയവ ഉണ്ടാക്കുകയും ചെയ്യും. ൦ പെരുവണ്ണാന്മാര്‍ ആണ് ദേവിയെ ഒരുക്കുക. ൦൭ ഉത്സവം കഴിഞ്ഞ് കൊടികൂട്ടല്‍ ചടങ്ങിനുശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ പനയമഠക്കാ രെയും കുന്നത്ത് നമ്പ്യാരെയും ഏല്‍പ്പിക്കുകയും അവരത് തിരികെ കൊണ്ടു വയ്ക്കു കയും ചെയ്യുന്നു. ൦ ആദ്യകാലങ്ങളില്‍ മനേഴി മൂസതിന്റെ ഇല്ലത്തായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ൦ ഇപ്പോള്‍ ലോക്കറിലാണ് ആഭരണം സൂക്ഷിക്കുന്നത്. ൭൦ ജാതവന്‍ ഇരുചുറ്റുന്നതിന്റെ ഉദ്ദേശ്യം ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുക എന്നതാ ണ്. © അമ്മയ്ക്ക് നാല് സഹോദരിമാര്‍ ഉണ്ട്. ൦ കളിയാട്ടക്കാവിലമ്മ, പൂരപ്പറമ്പിലമ്മ, ശോഭപറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണ വര്‍. ൦ അമ്മയുടെ മറ്റ് ഭാഗങ്ങള്‍ വരയ്ക്കലമ്മ, തൃക്കണ്ടിയൂര്‍, ഭണ്ഡാരക്കാവ് തുടങ്ങിയവ. ഇത് കടലില്‍ നിന്ന് ലഭിച്ചതാണ്. ൦ കാവില്‍ വലിയ അമ്പലത്തില്‍ ദേവിക്ക് കാവലായി അംഗപൈരങ്ങളുണ്ട്. ൦ നാഗമാതാവ്, ഗുരു തുടങ്ങിയവരും ഉണ്ട്. © ഇവിടെ വൃത്തിയാക്കലും കാവിന്റെ അകത്തളങ്ങളിലെ പൂജാദികര്‍മ്മങ്ങള്‍ക്കും ആവ ശൃമായ സഹായങ്ങള്‍ക്ക് ഞങ്ങളുണ്ട്. ൦ കോമരം തുളളുന്നത് ഞങ്ങളാണ്. ൦ അമ്പാളി, കുന്നത്ത്, മനേഴി, മാരാത്തയില്‍, പുളിക്കല്‍, എണ്ണേക്കാട്ട തുടങ്ങി ഒട്ടേറെ പേരും ഞങ്ങളോടൊപ്പം ഉണ്ട്. © ഇപ്പോള്‍ ആളുകളുടെ ആവശ്യര്രകാരം കാവുണ്യാഹം നടത്തുന്നു. ൦ മണ്ണൂര്‍ ശിവക്ഷേശ്രത്തിന്റെ നമ്പൂതിരിയാണ് ഈ പൂജ നടത്തുക. 254 2, ഫില്‍ഡ് ഡയറി 06.04.2016ന് ജാതവന്‍കോട്ടയിലെ കൂടുതല്‍ ചടങ്ങുകളും വിശേഷങ്ങളും അറിയു വാനായി ഞാന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങി. ജാതവനെ ഒരുക്കാനുള്ള അവകാശിക ളിലൊരാളായ മണിയാനന്ദന്‍ എന്ന വ്യക്തിയെ കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം. മലപ്പുറം ജില്ലയില്‍ ചേളാരിക്കടുത്ത് ചെനക്കലങ്ങാടി എന്ന ദേശത്താണ് അദ്ദേഹം താമസിക്കുന്നത്. കൃത്യം പത്തുമണിക്ക് അദ്ദേഹത്തിന്റെ തറവാടായ മനമു റത്ത് പടിഞ്ഞാറെ പുരയ്ക്കല്‍ വീട്ടിലെത്തി. അദ്ദേഹത്തെ കണ്ടു വിവരങ്ങള്‍ ആരാ ഞ്ഞു. ഒരു മണിക്കൂറോളം പേടിയാട്ട് ഉത്സവത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. പേടി WIS കാവിലെ ഉത്സവനാളില്‍ വാദ്യമേളം നടത്തുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞുതന്നു. 06.04.2016ലെ ഫീല്‍ഡ് നോടു മണിയാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ © പതിനാല് ദിവസത്തെ ര്വതം വേണം. © ഉത്സവത്തിന്റെ രണ്ട് ദിവസം മുന്‍പ് ഞങ്ങള്‍ ജാതവന്‍ കോട്ടയിലെത്തും. ൦ ജാതവനെ ഒരുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്. ൦ ആദ്യത്തെ ദിവസം ഉച്ചയ്ക്ക് ശേഷം ഏകദേശം രണ്ടുമണി ആവുമ്പോഴേക്കും ജാതവ നോടൊത്ത് രു ചുറ്റാനിറങ്ങും. ൦ തിരിച്ച് രാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടുകൂടി ജാതവന്‍കോട്ടയിലേക്ക് തിരിച്ചെ ത്തും. ൦ മണ്ണൂര്‍ ശിവക്ഷേത്രത്തിലേക്കാണ് ആദ്യം പോകുന്നത്. ശേഷം എട്ട്യാട്ട ഇല്ലത്തേക്കാ ണ്. ൦ പകല്‍ ഇരുചുറ്റുമ്പോള്‍ ജാതവന്‍ കാരകളിച്ചു കൊണ്ടാണ് പോവുക. © രണ്ടാമത്തെ ദിവസം രാവിലെ ഇറങ്ങും. © രാരി രണ്ട് മണിയാവും തിരിച്ചെത്താന്‍. ൦ മൂന്നാമത്ത ദിവസവും അതുപോലെ തന്നെ. ൦ പോകുമ്പോഴും വരുമ്പോഴും ജാതവന്‍ കോട്ടയില്‍ മുത്ത കാരണവത്തി താലപ്പൊലി എടുക്കും. ൦ പേടിയാട്ടമ്മ പോകുന്ന വീടുകളിലൊക്കെയാണ് ജാതവന്‍ പോകുന്നത്. ൦ ജാതവന്‍ പോകുന്ന വീടുകളിലേക്ക് കയറാതെ പുറത്ത് നില്‍ക്കുകയാണ് ചെയ്യുക. ൦ തരു ചുറ്റുമ്പോള്‍ കിട്ടുന്ന അരിയും, നെല്ലും എല്ലാംകൂടി ചുമടൊരുമിച്ച് ഒരോഹരി പേടിയാട്ട കൊടുക്കും. ൦ അരി നാഴിയിലും, നെല്ല് പറയിലും ആണ് അളക്കുക © നിറച്ചെപ്പ്, നിറനാഴി എന്നാണ് ഇതിനെ പറയുക. © ഇതില്‍ ഒരു നെല്ലളവ് അവകാശമായി ഞങ്ങള്‍ക്ക് കിട്ടും. ൦ പേടിയാട്ട്നിന്ന് കിട്ടുന്നത് വാദ്യക്കൂലിയാണ്. 255 3. ഫില്‍ഡ് ഡയറി 07.04.2016ന് പേടിയാട്ടു ഉത്സവത്തിന്റെ നടത്തിപ്പിനെക്കുറിച്ചറിയുന്നതിനു വേണ്ടി ഉത്സവത്തിന്റെ പ്രധാനിയായ വേണുഗോപാലന്‍ നമ്പ്യാരുടെ സഹോദരി അമ്മാളുക്കുട്ടി ടീച്ചറെ കാണാന്‍ കടലുണ്ടിയിലെ കുന്നത്ത് തറവാട്ടിലേയ്ക്ക് ഞാന്‍ പുറപ്പെട്ടു. കയറി ച്ചെന്നപ്പോള്‍ അമ്മാളുക്കുട്ടി ടീച്ചര്‍ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ടീച്ചര്‍ എന്നെ അക ത്തേയ്ക്ക് ക്ഷണിച്ചിരുത്തിയശേഷം ഞാന്‍ വിശേഷത്തിലേക്ക് കടന്നു. ഇതൊക്കെ എന്തിനാണ് കുട്ടി എന്നാണ് ടീച്ചര്‍ എന്നോട് ചോദിച്ചത്. ഞാന്‍ എന്റെ ഉദ്ദേശ്യം ടീച്ചറെ അറിയിച്ചു. ഒരു മണിക്കൂറോളം ടീച്ചറുമായി സംസാരിച്ചു. ടീച്ചര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു. 07.04.2016 ലെ ഫീല്‍ഡ് നോട് അമ്മാഭളൂക്കുട്ടി ടീച്ചര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഉത്സവത്തിന് കൊടികയറുന്ന ഇടങ്ങളില്‍ പ്രധാനം കുന്നത്ത് തറവാടാണ്. ൦ പുതുക്കുളങ്ങര രാജനാണ് ഇവിടെ കൊടിതൂക്കുന്നത്. ൦ ആദ്യം ചെറാഞ്ചേരിക്കാരായിരുന്നു കൊടി തുക്കിയിരുന്നത്. ൦ ഇക്കൊല്ലം ഓണത്തറ സുധീഷും തൈക്കൂട്ടത്തിൽ മണിയും ഉണ്ടായിരുന്നു. ൦ ചൂടി കൊണ്ടുവരുന്നത് തൈക്കൂട്ടത്തിൽ ഷണ്‍മുഖനും ഭണ്ഡാരം എടുക്കുന്നത് തൈക്കൂട്ടത്തിൽ ശശിയും അവരോടൊപ്പം സഹായത്തിന് മണി, ഷണ്‍മുഖന്‍, ്രകാ ശന്‍ എന്നിവരും ഉണ്ടാകാറുണ്ട്. ൦൭ ദൃഗവതിക്ക് കുന്നിക്കുരുപ്പശ തട്ടാന്മാരാണ് കൊണ്ടുവരിക. ൦ പേടിയാട്ട് കോമരം പനയമാഠക്കാരാണ്. ൦ വിറക്, അരിപ്പൊടി എന്നിവകൊണ്ട് വരുന്നത് പാറ്റേക്കാരാണ്. ൦ അലക്കാന്‍ വെളുത്തേടന്‍ രാധാകൃഷ്ണനും സതിയുമാണ്. ൦ താഴത്തുവിട്ടിലെ ആശാരിമാരാണ് ചായില്യം കൊണ്ടുവരുന്നത്. © ജാതവന്‍ ആദ്യം പോവുക എട്ടയാട്ട ഇല്ലത്തേക്കാണ്. ഉത്സവത്തിന് ചായില്യം കൊണ്ടുവരിക കൊല്ലേരി തറവാട്ടുകാരാണ്. ൦ ജാതവനെ ഒരുക്കുന്നത് തൈക്കൂട്ടത്തിൽ മണിയാണ്. ൦ ഇപ്പോള്‍ ഭഗവതിക്ക് ചായില്യം കൊണ്ടുവരുന്നത് കിഴക്കേ പുരയ്ക്കല്‍ ആശാരിമാരാ ണ്. ൦ തറമെഴുകാന്‍ ചാണകം കൊണ്ടുവരുന്നത് ചേലൂര്‍ കുപ്പാടന്‍ ദേവദാസന്റെ വീട്ടിൽ നിന്നാണ്. ൦ തെക്കൂട്ടത്തുകാരാണ് ചടങ്ങിന് വേണ്ട താംബൂലം കൊണ്ടുവരേണ്ടത്. 4. ഫീല്‍ഡ് ഡയറി 08.04.2016ന് കടലുണ്ടിയിലെ കുന്നത്ത് തറവാട്ടിലെ വേണുഗോപാലന്‍ നമ്പ്യാ രൂടെ വീട്ടിലേയ്ക്കാണ് ഞാന്‍ പോയത്. പേടിയാട്ടകാവുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളും കൃതമായി പറയാന്‍ കഴിയുമെന്നുള്ള ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും അടുത്തുണ്ടായിരുന്നു. ഇരുവരും എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി കുടുംബവിശേഷങ്ങള്‍ ചോദിച്ചു. അതിനുശേഷം 256 പേടിയാട്ടുകാവിന്റെ കാര്യങ്ങളിലേയ്ക്ക് ഞാന്‍ കടന്നു. പേടിയാട്ടകാവിനെകുറിച്ചും ഉത്സവ നടത്തിപ്പിനെകുറിച്ചും, കാവിന്റെ സാമൂഹിക പ്രസക്തിയെകുറിച്ചും വിശദമായി ഒരുമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. 08.04.2016ലെ ഫീല്‍ഡ് നോടു വേണുഗോപാലന്‍ നന്ധ്യാര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയുടെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ സാഹാര്‍ദ്ദസ്വഭാവം കൊണ്ടാണ് ജാതിയുടെയും മതത്തിന്റേയും പേരില്‍ തമ്മിലടി ക്കുന്ന ഇക്കാലത്ത് കടലുണ്ടി വാവുത്സവം വേറിട്ടു നില്‍ക്കുന്നത്. ൦൭൦ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. © കുടുംബബന്ധങ്ങളുടെയും കൂട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, നാടിന്റെ തന്നെയും കൂടിച്ചേരലാണിവിടെ നടക്കുന്നത്. ൦ മലബാര്‍ മേഖലയിലെ മറ്റ് ഉത്സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്് ഭഗവ തിക്കാവിലെ ഉത്സവം. ൦ ദഗവതിയുടെ ആഗമനത്തെക്കുറിച്ച് പല കഥകള്‍ പ്രചാരത്തിലുണ്ട്. ൭ കാവിന്റെ സ്വര്‍ണ്ണരപശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങളാണ് യുക്തിസഹവും വിശ്വസനീ യമായി കണക്കിലെടുക്കുന്നത്. ൦ കടലുണ്ടിയിലെ കുന്നത്ത് നമ്പ്യാരുടെ പിതാമഹന്മാര്‍ വടക്കുദേശത്തുനിന്നും കടല്‍മാര്‍ഗ്ഗം ഉപാസിച്ചുകൊണ്ടുവന്ന ദേവീചൈതന്യം കുന്നത്ത് തറവാട്ടിലെ മച്ചില്‍ കുടിയിരുത്തി. ൦ ദക്തരുടെ ആരാധനാ സനകര്യം കണക്കിലെടുത്താണ് പില്‍ക്കാലത്ത് ക്ഷ്രേതം പണി കഴിപ്പിച്ച് അങ്ങോട്ടു മാറ്റിയതെന്നതാണ് ജ്യോതിഷചിന്തയില്‍ മനസ്സിലായത്. ൦ നമ്പ്യാര്‍ സമുദായം പ്രധാനമായി അധിവസിക്കുന്ന മേഖല വടക്കന്‍ കേരളമാണ്. ൦൭ ഉത്സവ ദിവസം എഴുന്നള്ളിക്കുന്ന ബിംബത്തിന്റെ തിരുടാട സംവിധാനത്തിന് വട ക്കന്‍ കേരളത്തിലെ തെയ്യക്കോലവുമായി സാമ്യമുണ്ട്. ൦ ദേവിയുടെ മൂലസ്ഥാനം കുന്നത്ത് തറവാടാണ്. ൦൭ കാവിന്റെ രാളനും ഭരണാധികാരിയും കുന്നത്ത് നമ്പ്യാര്‍ ആണ്. അതുകൊണ്ടാ ണിവിടെ ഉത്സവദിവസം ആദ്യം എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിലെത്താന്‍ കാര ണം. ൦ (വതനിഷ്ഠരായ കുന്നത്ത് തറവാട്ടിലെ പുരുഷന്മാര്‍ നാക്കിലയില്‍ പൂവന്‍ കുല, ഉണ ക്കലരി, ഇളനീര്‍, വെറ്റില, അടക്ക എന്നിവ നിവേദ്യമായി ഒരുക്കിവെക്കും. ൭ പിന്നീട് ദര്‍ശനം നല്‍കി കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളുന്നു. ൦൭ പണ്ടത്തെ ഇല്ലമാണ് കറുത്തങ്ങാട്ടു. ൦ ഈ ഇല്ലം നശിച്ചതുകൊണ്ടാണ് മനേഴി മൂസതിന് കറുത്തങ്ങാട്ടെ ചുമതല കിട്ടിയത്. ൦൭ തിരുവാഭരണപ്പെട്ടി സൂക്ഷിക്കുന്നത് മനേഴി മൂസതാണ്. ൦ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം കുന്നത്ത് നമ്പ്യാര്‍ക്കാണ്. ൦ പൂജ ചെയ്യുന്ന നമ്പൂതിരിക്ക് ദക്ഷിണ കൊടുക്കുക നമ്പ്യാരാണ്. 257 ൦ കാവിലെ ഏത് കാര്യത്തിലും നമ്പ്യാരുടെ സാന്നിദ്ധ്യം നിര്‍ബന്ധമാണ്. ൦ എല്ലാ അവകാശികളെയും കൂട്ടിയോചിപ്പിച്ച് ഉത്സവം ഭംഗിയായി നടത്തേണ്ട അധി കാരി നമ്പ്യാരാണ്. ൦ ജാതിവ്യവസ്ഥ നിലനിന്നിരുന്ന പണ്ടുകാലത്ത് തന്നെ എല്ലാവരേയും കോര്‍ത്തിണക്കി സാമൂഹൃകാഴ്ചപ്പാടോടെ കൊണ്ടാടപ്പെട്ടുവരുന്നതാണ് ഈ ഉത്സവം. ൦ പേടിയാട്ടു ദേവി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയും കൂട്ടായ്മക്കുവേണ്ടിയും നില കൊള്ളുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ൦ കടപ്പുറത്തുനിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതാണ് ്രധാന ചടങ്ങ്. © കുന്നത്തെ കാരണവര്‍ക്കൊപ്പം വടക്കുനിന്നും (മൂകാംബിക) വന്നു. ൦ ആയോധനകലയില്‍ പ്രാവീണ്യം ഉള്ള ആളായിരുന്നു. 5. ഫീല്‍ഡ് ഡയറി 09.04.2016 ന് ഞാന്‍ പരുത്തിക്കാടന്‍ തറവാട്ടിലെ ലക്ഷ്മണന്‍ മാഷിനെ കാണാന്‍ പോയിരുന്നു. അരിയല്ലൂരുള്ള മാധവാനന്ദ എല്‍.പി. സ്കൂളിലെ ്രധാന അധ്യാപകനായി രുന്നു അദ്ദേഹം. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ദേവിയുടെ അവകാശികളില്‍ ഒരാളാണെന്ന് അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ചെന്നു കണ്ടത്. വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം ഉമ്മറത്ത് ചാരുകസേരയില്‍ ഇരിക്കുന്നുണ്ടായിരു ന്നു. വാര്‍ദ്ധക്ൃത്തിന്റേതോായ അവശതകളാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു, എങ്കിലും ഞാന്‍ പേടിയാട്ടമ്മയുടെ ആഗമനത്തെക്കുറിച്ചും, കാവില്‍ നടത്തിപ്പിനെക്കു റിച്ചും ജാതവന്‍ കോട്ടയിലെ വിശേഷങ്ങളെക്കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാ ക്കി. രണ്ടു മണിക്കുറോളം സമയം അവിടെ ചെലവഴിച്ചു. 09.04.2016 ലെ ഫീല്‍ഡ് നോടു ലക്ഷ്മണന്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ ൦ ദേവിക്ക് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. © ഒന്ന് വരയ്ക്കല്‍, മറ്റൊന്ന് തെക്ക്, പിന്നെ പേടിയാട്ട © ഇവിടെ ശിരസ്സാണ് ഉള്ളത്. ൦ ദേവിയെ കിട്ടിയത് ഞങ്ങളുടെ തറവാട്ടുകാര്‍ക്കാണ്. ൦ കടലില്‍ നിന്ന് മുടി കിട്ടിയപ്പോള്‍ അത് പിടിച്ച് വലിച്ച് കൊണ്ടുവന്ന് പേടിയാട്ട കിഴക്കെ ഭാഗത്തെ മണ്ഡപത്തില്‍ സൂക്ഷിച്ചു വെച്ചു. ൦ ഉത്സവത്തിന് നാല്‍പത്തിയൊന്ന് ദിവസത്തെ (൮വതം വേണം. ൦ ഞങ്ങളുടെ ്രധാന ജോലി തിരുടാട ചായം കൊടുത്ത് ഉടുപ്പിക്കണം. ചൈതന്യം മുഴുവന്‍ കിട്ടാന്‍ വേണ്ടി ഭഗവതിയെ നന്നായി ഒരുക്കണം. ൦ പേടിയാട്ട ക്രിയാധികള്‍ കഴിഞ്ഞ് തിരുമുടി അര്‍പ്പിക്കുന്നതുവരെ ഞങ്ങളുടെ ഡ്ൃട്ടി യാണ്. ൦ വളരെ തുച്ഛമായ ്രതിഫലമാണെന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ൦ പഴുത്ത പൂവന്‍കുല, അരി, നെല്ല് എന്നിവ അവകാശങ്ങളായി കിട്ടും. ൦ അരിയുടെ മൂല പിടിക്കുന്ന ചടങ്ങ് ഉണ്ട്. അരിയുടെ മൂലപിടിച്ച് വേറെ ചാക്കിലേക്ക് ചൊരിയണം. അടുത്ത ആള്‍ക്കും അതുപോലെ മൂലപിടിച്ച് ചൊരിഞ്ഞുകൊടുക്കണം. 258 ൦ അഞ്ചാറ് പറകിട്ടിയാലേ മുതലാവുകയുള്ളൂ ൦ പിന്നീട് നാലഞ്ച് അവകാശികള്‍ ഉണ്ടായി. അതില്‍ ഒരാള്‍ ഒഴിഞ്ഞു. ൦ കളിയാട്ടമുക്കിലെ അമ്മാഞ്ചേരിയമ്മയാണ് അനിയത്തി. ൦ അമ്മാഞ്ചേരി അമ്മയുടെ അടുത്ത് നിന്നാണ് ജാതവന്‍ കുടിച്ച് കുതിരപ്പുറത്തുവന്നത്. ൦൭ മറിച്ച് വളയനാട്ടുനിന്നും മദ്യം കഴിച്ചു എന്നത് മറ്റൊരു കഥ. ൦ കളിയാട്ടമുക്കിന് വരികയല്ലേ പോയി കാക്കാരംകുന്നില്‍ വാസം തുടങ്ങിക്കൊള്ളുക. വര്‍ഷത്തിലൊരിക്കല്‍ എന്നെ കാണാന്‍ വന്നാല്‍ മതി എന്ന് അമ്മ പറയുകയും ചെയ്തു. ൭ വേദത്തില്‍ നിന്ന് ജനിച്ചവന്‍ എന്നാണ് ജാതവേദന്‍. പിന്നീട് ലോപിച്ച് ജാതവനായി. ൦ മാരാത്തയില്‍കാരും, മനേഴിക്കാരും ആയിരുന്നു അന്നത്തെ നാടുവാഴികള്‍. ൦ അതിനെ കുറിച്ച് അദ്ദേഹം ഒരു അനുഭവകഥ പറഞ്ഞു. ൭ നാടുവാഴിയുടെ തറവാട്ടിലെ ചാണകക്കുഴി നിറഞ്ഞ് കഴുത്തിനെറ്റം നില്‍ക്കുന്നു. ൦൭ വാല്ല്യക്കാരത്തി അലക്കി ഉണക്കി വൈകുന്നേരം തറവാട്ടിലെത്തിക്കുകയാണ് പതിവ്. ൦ വെകുന്നേരം എത്തിയപ്പോള്‍ ചാണകക്കുഴി വൃത്തിയാക്കാന്‍ തമ്പുരാന്‍ വാല്ല്യക്കാര ത്തിയോട് പറഞ്ഞു. ൦ കുടിലില് കഞ്ഞിവെച്ചിട്ടില്ല ഞാന്‍ നാളെ ചെയ്യാം ത്രമ്പാനെ എന്ന് പറഞ്ഞു. ൦ സ്ത്രീയോട് തമ്പുരാന്‍ ധിക്കാരം ആണല്ലേ എന്ന് ചോദിച്ചു. സ്ത്രീയെ ചാണകക്കു ഴിയില്‍ നിര്‍ത്തി വീട്ടിലേയ്ക്ക് വിട്ടില്ല. ൦ ആ സ്ത്രീയുടെ ഭര്‍ത്താവ് മാന്ത്രികനായിരുന്നു. വീട്ടിലെത്താതായപ്പോള്‍ ഭര്‍ത്താവ് അന്വേഷിച്ചു വന്നു. ൦ കാര്യം അറിഞ്ഞപ്പോള്‍ അടിയന്റെ പെണ്ണ് ഇവിടെ നിന്നോട്ടെ നിങ്ങളുടെ മോളെ എനിക്ക് കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു. ൦ ആ സമയത്ത് തമ്പുരാന്റെ മകള്‍ കുളിച്ചുവന്നുനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു പൂവ് വന്ന് താഴെ വിണു. അതുകണ്ട് അവളില്‍ ആകര്‍ഷണശേഷി ഉണ്ടായി. ൦ പെട്ടെന്ന് ആകര്‍ഷിപ്പിക്കാനുള്ള വഴി അയാള്‍ക്കറിയാമായിരുന്നു. ൦ തലയില്‍ വെക്കാന്‍ പൂവ് എടുത്തപ്പോള്‍ പെട്ടെന്ന് തമ്പുരാട്ടിയെ കാണാനില്ല. ൦൭ തമ്പുരാന്‍ വാതില്‍ ചവിട്ടിപൊളിച്ചു. കാണുന്നില്ല. മകള്‍ വണ്ടായിപ്പോയി എന്ന് മന്ത്ര വാദി പറയുകയും ചെയ്തു. ൦ ദേവിയെ ആശാരി കൊത്തിയുണ്ടാക്കി. ൦ ആശാരി വിഗ്രഹത്തിലേയ്ക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് കോങ്കണ്ണായി. ൦ എന്നെ നോക്കാന്‍ രണ്ടുകണ്ണും വേണ്ടെന്ന് ദേവി ആശാരിയോട് പറഞ്ഞു. © പിന്നെ കുന്നത്ത് നമ്പ്യാന്മാരുടെ അടുത്ത് ക്ഷീണം മാറ്റാന്‍ ദേവി കയറിയിരുന്നു. ൦൭ പേടിയാട്ട എത്തിയപ്പോള്‍ ഇവിടെ എനിക്ക് ഇരിക്കണമെന്ന് പറഞ്ഞു. ൦ ഈ പ്രദേശത്തെ നായര്‍ക്ക് അറിയിപ്പു കൊടുക്കുകയും ഗ്പശ്നം വെച്ചാല്‍ എല്ലാ വരും വരണമെന്നും അറിയിച്ചു. ൦ കുന്നത്തെ പാടത്ത് എത്തുമ്പോള്‍ പണ്ട് ദേവിയുടെ താലിവിണുപോയതുകൊണ്ട് ദേവി ഇപ്പോഴും താലി തിരയാറുണ്ട്. 259 6. ഫീല്‍ഡ് ഡയറി 09.05.16 ന് ഞാന്‍ പരുത്തിക്കാടന്‍ തറവാട്ടിലെ തന്നെ ലക്ഷ്മണന്‍ മാഷിന്റെ സഹോദരന്‍ സുകുമാരന്റെ അടുത്തേക്കാണ് പോയത്. എന്നെ കണ്ടതും അദ്ദേഹം അക ത്തേക്ക് ക്ഷണിച്ചു. വീട്ടുവിശേഷങ്ങള്‍ക്ക് ശേഷം ചെന്നതിന്റെ ഉദ്ദേശ്യം അദ്ദേഹത്തെ അറിയിച്ചു. പേടിയാട്ടുഭഗവതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അദ്ദേഹം അരമണി ക്കൂറോളം എന്നോട് സംസാരിച്ചു. 09.05.206ലെ ഫീല്‍ഡ് നോടു സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ അഞ്ച് ദിവസം മുമ്പുതന്നെ ജാതവന്‍കോട്ടയിലേക്ക് പോകുന്നു. © ഞങ്ങള്‍ മൂത്ത പെരുവണ്ണാന്‍ ഗുരുതി കലക്കി ഒഴിക്കണം. ൦ മൂത്ത പെരുവണ്ണാന്‍ വെറ്റിലയും അടക്കയും എടുത്തുകൊടുക്കണം. ൦ ദഗവതി, കിണറില്‍നിന്ന് നീരാടിവരുമ്പോള്‍ മറകെട്ടി ചായം പൂശി, പണ്ടം പൂശി മൂത്ത പെരുവണ്ണാനെ ഏല്‍പ്പിക്കണം. ൦ ദേവിയുടെ ചൈതന്യം ഉള്ള പെട്ടി കിണറിലാണ് സൂക്ഷിക്കുക. ൦ ഇരുപതുവര്‍ഷത്തോളമായി ഞങ്ങള്‍ അവകാശം ഒഴിഞ്ഞുകൊടുത്തു. © ഒന്നാം കോഴി കൂവുമ്പോള്‍ ഞങ്ങള്‍ കടപ്പുറത്ത് എത്തും. ൦ പേടിയാട്ടമ്മയ്ക്ക് ചായം പൂശി പണ്ടം അണിയിച്ച് ഒരുക്കണം. © പിന്നത്തെ ഏല്‍പ്പന മുത്തപെരുവണ്ണാനാണ്. © ഒരു കൊല്ലം പോയി എല്ലാം ചെയ്ത് കാണിച്ചുകൊടുത്തു. ൦ മണ്ണൂര്‍ക്കാര്‍ ആണ് ഇപ്പോ അത് ഏറ്റെടുത്ത് നടത്തുന്നത്. © ഞങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു അവകാശവും ഇല്ല. 7. ഫീല്‍ഡ് ഡയറി 29.05.16 ന് ഞാന്‍ വാസുദേവന്‍ നായര്‍ എന്ന വ്യക്തിയെ പേടിയാട്ട കാവിന്റെ പരിസരത്ത് വെച്ച് കണ്ടുമുട്ടി. പനയമഠം തറവാട്ടുകാരില്‍ ഒരാളാണ് അദ്ദേഹം, ഗ്രധാന മായും കാവില്‍ അടിച്ചുവാരി വിളക്ക് വെക്കുന്നത് ഇദ്ദേഹമാണ് ദേവിയുടെ മാഹാത്മ്യ ങ്ങളെ കുറിച്ചും ചടങ്ങുകളെക്കുറിച്ചും അദ്ദേഹത്തിനറിയുന്നത് എനിക്ക് പറഞ്ഞുതരണ മെന്ന് ആവശ്യപ്പെട്ടു. ഒരുമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. 29.05.206ലെ ഫീല്‍ഡ് നോട് വാസുദേവന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ © പേടിയാട്ട ഭഗവതിയെ പനയമറഠത്തിലെ കാരണവര്‍ വ്യാപാരത്തിന് പോയപ്പോള്‍ കൊണ്ടുവന്നതാണ്. ൦൭ ഉപ്പ് കുറുക്കി വള്ളത്തില്‍ കയറ്റി മറ്റ് ദേശങ്ങളിലേക്ക് കൊണ്ടുപോയി വില്‍പ്പന നട ത്തുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ൦ ഉണക്കലരി കുത്തിയൊരുക്കുന്നത് പനയമഠത്തെ സ്ത്രീകളാണ്. © ചൊവ്യ, വെള്ളി ദിവസങ്ങളിലാണ് ദേവിയ്ക്ക് മഞ്ഞപ്പന്തം കത്തിക്കുന്നത്. 260 ൦ കോമരക്കാര്‍ അടുത്ത കാലം വരെ പനയമറാത്ത് ഉണ്ടായിരുന്നു. ൦ കോമരം തുള്ളുന്നതിനുള്ള വാളെടുക്കുന്നത് ഇപ്പോഴത്തെ കാരണവരാണ്. ൦ കുറച്ച് മുമ്പ് ഇളയവനായ ഒരുത്തനുണ്ടായിരുന്നു. അധിക പ്രസംഗിയായിരുന്ന ഇയാള്‍ അധികാരം കാണിച്ചതുകൊണ്ട് നേരത്തെ മരിച്ചുപോയി. ൦ ദഗവതി നീരാടു കഴിഞ്ഞ് എഴുന്നള്ളുമ്പോള്‍ ആദ്യം കുന്നത്തും പിന്നെ കറുത്തങ്ങാട്ടു മാണ് പോവുക. ൦ ദേവിയുടെ മകനായ ജാതവന്‍ ജാതവന്‍കോട്ടയിലാണ് ഉളളത്. ൦ കള്ളുകുടിച്ച് അശുദ്ധിയായതിനാല്‍ ഒരുപിടി ഇലഞ്ഞിക്കുരു ജാതവന്റെ കൈകളില്‍ കൊടുത്ത് ദേവി കാക്കാരംകുന്നില്‍ കാക്കക്കിരിക്കാന്‍ പോലും ഇടമില്ലാത്തിടത്ത് കുടിയിരിക്കാന്‍ നല്ലച്ഛന്‍ അനുവാദം തരുമെന്ന് പറയുന്നു. ൦ അഞ്ച് പീഠങ്ങള്‍ ഉണ്ട് ഭഗവതിക്കാവില്‍. © ഇവിടെ മാത്രമെ പൂജ ചെയ്യൂ. കിഴക്കുള്ള ചെറിയ കോവിലില്‍ ഭഗവതിക്ക് പൂജയില്ല. ൦ ഗുരുക്കന്മാരുടെ (്പതിഷഠയ്ക്ക് അഭിമുഖമായിട്ടാണ് ഭഗവതിയുടെ പ്രതിഷഠ ഉള്ളത്. ൦ നാഗങ്ങള്‍ ഭഗവതിക്ക് കാവലിരിക്കുന്നുണ്ട്. ൦ ദഗവതിയുടെ തിരുശേഷിപ്പിന് കാവല്‍ നില്‍ക്കുന്നത് സു്രമണ്യന്‍ ആണ്. ൦ നാഗപൂജയ്ക്ക് വേണ്ടത് പഞ്ചസാരയും പഴവും ആണ്. ൦ ദൃഗവതിക്ക് പഞ്ചസാര, പഴം, ഇളനീര്‍ എന്നിവ. ൦ പണ്ട് നെല്‍കൃഷി ഞങ്ങള്‍ക്ക് തന്നെ ഉണ്ടായിരുന്നു. ൦ ദേവിയെ എടുക്കാനുള്ള അവകാശം പനയമാക്കാര്‍ക്കില്ല. ൦ അവിടെ മുസ്ലീം സമുദായക്കാരുടെ കിണര്‍ (പള്ളിസ്ഥലം) ആയിരുന്നു ഉണ്ടായിരുന്ന ത്. © രപശ്നം വെച്ചപ്പോള്‍ അതിലെ വെള്ളം ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞു. ൦൭ ഉത്സവത്തിന്റെ തലേദിവസം ഗുരുവിന് ബലികര്‍മ്മം ഉണ്ട്. ഗുരുവായിരുന്നു ്രധാനം. ൦ നൂറുവര്‍ഷം മുമ്പ് ദേവിയുടെ പീഠം ദാരിദ്യം വന്ന് നശിച്ചുപോയി. ഇപ്പോഴുള്ളത് പുതിയത് വാങ്ങിയതാണ്. © ഉത്സവദിവസം കാരണവര്‍ പൂജ ചെയ്യണം. ൦ ദേവി വിശ്രമത്തിനു കറുത്തങ്ങാട്ട കേറുമ്പോള്‍ തിരുമേനി അവിടെ കാത്തുനില്‍ക്ക ണം. © വെളളരി, പഴം, ഇളനീര്‍ എന്നിവ വെയ്ക്കണം. © പൂജ കഴിഞ്ഞാല്‍ കുടികൂട്ടി എണ്ണി എല്ലാവര്‍ക്കും അവകാശം നല്‍കും. കാശ് ഉണ്ടാ വില്ല. അധ്വാനം മാ്രമാണ് ഉണ്ടാവുക. ൦ ഏഴ് ദിവസം ഇവിടെയുണ്ടാകും. ൦ താലി, പണം, വെളിച്ചെണ്ണ, പാളയും കയറും തെങ്ങിന്‍തൈ, വിളക്ക് തുടങ്ങിയ സാധനങ്ങളാണ് വഴിപാടായി ലഭിക്കുക. ൦ ഒവളളനിവേദ്യം ഉണ്ട്. ൭ ഉത്സവത്തലേന്ന് ദേവിയ്ക്ക് ബലിയിട്ട് വെള്ളനേദ്യം കഴിക്കും. ൦ ദേവി നീരാടിയതിനുശേഷമാണ് ആളുകള്‍ ബലിയിടുക. 261 ൦൭ തെക്കേ മൂകാംബികയില്‍നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. ൦ അറുനൂറു വര്‍ഷം മുമ്പുതൊട്ട മുപ്പത്-നാല്‍പ്പത് വീട്ടുകാര്‍ക്ക് പേടിയാട്ട അന്നദാനം കൊടുത്തുവരുന്നു. © ഉത്സവദിവസം അരിയാഹാരം പാടില്ല ൦ ദേവിയ്ക്ക് നേദ്യം അര്‍പ്പിച്ചതിന് ശേഷം ഇളനിരും, പഴവും കഴിക്കാം ൦ ഇവിടെ രണ്ട് സത്യക്കല്ല് ഉണ്ട് ൭ നാട്ടിലും വീട്ടിലും ആരെങ്കിലും തമ്മില്‍ വഴക്കോ, തര്‍ക്കമോ ഉണ്ടായാല്‍ ഈ കല്ലില്‍ വന്ന് സത്യം ചെയ്താല്‍ പരിഹാരം ഉണ്ടാകും. ൦ കളവ് പറഞ്ഞാല്‍ അതിനുള്ള ശിക്ഷ ലഭിക്കും ൦ കോറോത്ത് മേനോന്‍ സമുദായത്തിലെ ഒരു കാരണവര്‍ ഏതോ കാര്യസാധ്യത്തിന് വേണ്ടി ദേവിക്ക് ഒരു പവന്‍ നേര്‍ന്നു. കാര്യം സാധിച്ചതിനുശേഷം അത് കൊടുത്തി ല്ല. അന്ന് ഒരു കാറ്റും മഴയും വന്ന് അയാള്‍ ഒലിച്ചുപോയി എന്ന് പറയപ്പെടുന്നു. 8, ഫീല്‍ഡ് ഡയറി 02.07.2016ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ഇടച്ചിറയിലെ അആണ്ടിപ്പറ്റ് ഡെല്‍ജിത്തിന്റെ വീട്ടിലെത്തി. അവിടെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവപങ്കാളിത്തത്തെക്കുറിച്ചും ആചാരാനുഷഠാനങ്ങളെക്കു റിച്ചും അര മണിക്കുറോളം അദ്ദേഹം സംസാരിച്ചു. 02.07.2016 ലെ ഫില്‍ഡ് നോട്ട് ഡെല്‍ജിത്ത് പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തോടനുബന്ധിച്ച് വീട് പെയിന്റ് ചെയ്യും. ൦ വീടൊക്കെ വൃത്തിയാക്കി അടുക്കിയൊതുക്കിവയ്ക്കും. ൭ വിരുന്നുകാര്‍ എല്ലാവരും രണ്ടു ദിവസം മുമ്പേ വന്നുതുടങ്ങും. ൦ കറിവെക്കാന്‍ ഇറച്ചി, കടുക്ക, മീന്‍ എല്ലാം ഉണ്ടാവും. © ഉത്സവത്തലേന്ന് വാവുരവതം എടുക്കാറുണ്ട്. ൦ വൈകുന്നേരം ചിരാത് വയ്ക്കാറുണ്ട്. © ഉത്സവദിവസം പുലര്‍ച്ചെ ഭഗവതിയെ എഴുന്നള്ളിക്കുമ്പോള്‍ ഞങ്ങള്‍ നിലവിളക്ക് കൊളുത്താറുണ്ട്. © ഉത്സവത്തലേന്ന് വൈകുന്നേരം വിരുന്നുകാരെ കൂട്ടി ഞങ്ങള്‍ ഉത്സവപ്പറമ്പിലേക്ക് യാത്രയാകും. ൦ ഞങ്ങളുടെ വീടിനു മുമ്പിലൂടെയാണ് കുന്നത്തുനിന്നും കറുത്തങ്ങാട്ടേക്കുള്ള ഭഗവതി എഴുന്നള്ളത്ത്. ൦ കുന്നത്തുനിന്ന് ഭഗവതിയെ എടുക്കുമ്പോഴും ഞങ്ങള്‍ വീട്ടില്‍ നിലവിളക്കുകത്തിച്ച് കാത്തുനില്‍ക്കും. 262 9. ഫീല്‍ഡ് ഡയറി 03.07.2016ന് രാവിലെ ഒന്‍പതുമണിക്ക് ഇടച്ചിറയിലെ പച്ചാട്ട ബിന്ദുവിന്റെ വീട്ടിലേ ക്കാണ് പോയത്. പേടിയാട്ട ഭഗവതിക്കാവിന്റെ തൊട്ടടുത്തായതുകൊണ്ട് കാര്യങ്ങള്‍ ചോദിച്ചറിയാം എന്നു കരുതി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. എനിക്കറിയുന്ന കാര്യ ങ്ങള്‍ പറഞ്ഞുതരാം, എല്ലാം എനിക്കറിയില്ല എന്നും ബിന്ദു പറഞ്ഞു. ഭഗവതിയുടെ വര വിനെക്കുറിച്ചും പേടിയാട്ടെ ചടങ്ങിനെക്കുറിച്ചും ആണ് ഞാന്‍ അന്വേഷിച്ചത്. അര മണി ക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചു. 03.07.206ലെ ഫീല്‍ഡ് നോടു ബിന്ദു പറഞ്ഞ കാര്യങ്ങള്‍ ൦ തൊടിയില്‍ ഒരു പുല്ല് പോലും വയ്ക്കാതെ മുഴുവന്‍ വൃത്തിയാക്കും ൦ പേടിയാട്ട് ജാതവന്‍ വരുമ്പോള്‍ കരിക്കിടിക്കല്‍ എന്ന ചടങ്ങുണ്ട്. ൦ ഉരലില്‍ ചരല്‍ ഇട്ടാണ് ഇടിക്കുന്നത്. ൦ സുന്ദരിയായ അമ്മ കടലില്‍ നിന്നാണ് വന്നത്. ൫ ഉപ്പുകുറുക്കുന്നവരുടെ കൂടെ വന്നു. ൦ മകനാണ് ജാതവന്‍. © പേടിയാട്ടു താലപ്പൊലി ഉണ്ട്. ൦ വെളിച്ചെണ്ണ, താലി, മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, ചൂട്ട്, തിരി, ചന്ദനത്തിരി, നിറച്ചുവെപ്പ് (നെല്ല്), തൂക്കുവിളക്ക്, നിലവിളക്ക്, എണ്ണ, തിപ്പെട്ടി, കുടമണി (സ്വര്‍ണം, വെള്ളി), പഴം, അവില്‍, ശര്‍ക്കര, തേങ്ങ, ഇളനീര്‍, ദക്ഷിണ (പണം), നേര്‍ച്ചക്കോഴി, നേര്‍ച്ച പ്പണം, കൊടി, ചൂടി, പട്ടുതുണി, തെങ്ങിന്‍തൈ, വെറ്റില തുടങ്ങി നേര്‍ച്ചദവ്യങ്ങളായി കൊടുക്കാറുണ്ട്. 10. ഫീല്‍ഡ് ഡയറി 04.08.206ന് വൈകുന്നേരം നാലുമണിക്ക് വള്ളിക്കുന്നിലെ വലിയപറമ്പിലെ രേണുകയെ കാണാന്‍ ചോപ്പന്‍കോട്ടയിലെ വീട്ടിലെത്തി. ഉത്സവത്തിലെ ്രധാന അവകാ ശികളായ മുരളീധരന്‍ (കോട്ട) എന്നവരുടെ ഭാര്യയായിരുന്നു. ആദ്യതവണ പോയപ്പോള്‍ അവര്‍ വീട്ടിലില്ലായിരുന്നു. ശേഷം ഞങ്ങള്‍ സംസാരം തുടങ്ങി. ഉത്സവത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഒരു മണിക്കുറോളം സംസാരിച്ചു. 04.08.2016ലെ ഫീല്‍ഡ് നോടു രേണുക പറഞ്ഞ കാര്യങ്ങള്‍ ൦ അമ്മ കടലില്‍നിന്നു വന്നു. ൦ കളിയാട്ടക്കാവില്‍നിന്ന് മകന്‍ ജാതവന്‍ അശുദ്ധനായി. ൦ ചെറിയമ്മ കളളും തവിടും കൂട്ടിയെറിഞ്ഞു. ൦ ജാതവന്‍ കുതിരയെ എടുത്തു മതില്‍ ചാടിക്കടന്നു. ൦ അമ്മ കയറ്റിയില്ല © കാക്കാരം കുന്നില്‍ കുടിയിരിക്കാന്‍ പറഞ്ഞു. 263 ൦ നല്ലച്ഛന്‍ സമ്മതം നല്‍കുമെന്നു പറയുന്നു. ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. © ഉത്സവത്തോടനുബന്ധിച്ച് പതിനഞ്ച് ദിവസം ഗവതം എടുക്കുന്നു. ൦ ആരും ആരെയും ഉത്സവത്തിന് ക്ഷണിക്കാറൊന്നുമില്ല.. സമയമായാല്‍ എല്ലാവരും എല്ലാവരുടെയും ജോലികള്‍ ഏറ്റെടുത്തുനടത്തുന്നു. 11, ഫീല്‍ഡ് ഡയറി 04.09.206ന് വൈകുന്നേരം നാലരമണിക്ക് ഞാന്‍ പ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ ബിനോയുടെ വീട്ടിലെത്തി. ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ഉത്സവവുമായി ബന്ധപ്പെട്ട കുറേ അധികം ഫോട്ടോകളും വീഡിയോകളും ലഭിക്കുമെന്ന് കരുതിയാണ് പോയത്. ഫോട്ടോ, വീഡിയോ എല്ലാം തരാമെന്ന് പറയുകയും ഉത്സവച്ചടങ്ങുകളെക്കു റിച്ച് അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തു. 04.09.2016 ലെ ഫീല്‍ഡ് നോടു ബിനോയ് പറഞ്ഞ കാര്യങ്ങള്‍ ൦ ദഗവതിയുടെ സഹോദരി വളയനാട്ടമ്മയുടെ അടുത്തുനിന്നും ജാതവന്‍ അശുദ്ധിയാ യി. ൦ അവിടേക്ക് പോകരുതെന്ന് അമ്മ വിലക്കിയിരുന്നു. ൦ അതു വകവയ്ക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തിയ ജാതവന്‍ വളയനാട്ടമ്മ പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. ൦ വളയനാട്ടമ്മ ജാതവനെ മധ്യമവസ്തുക്കളടങ്ങിയ സല്‍ക്കാരത്തിനു ക്ഷണിച്ചു. ജാത വന്‍ സല്‍ക്കാരം തിരസ്കരിച്ചു. ൦ ഇതില്‍ ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ ജാതവനു നേരെ തെറിപ്പിക്കു ന്നു. ൦ തിരികെ വന്ന ജാതവനെ പേടിയാട്ടമ്മ അകറ്റി നിര്‍ത്തി. കാക്കകേറാകുന്നില്‍ കോട്ട കെട്ടി കുടിയിരുത്തുകയും ചെയ്തു. ഉത്സവത്തിന് പതിനഞ്ച് ദിവസം മുമ്പ് രവതം എടുക്കുന്നു. ൦ ജാതവന്റെ കൂടെ കാരകളിയില്‍ ഏര്‍പ്പെട്ട ഞങ്ങളും ഉണ്ടാകും. © ഞങ്ങള്‍ ചോപ്പന്മാരായി പോവാറുണ്ടായിരുന്നു. ൦ ഒരുദിവസം പോയപ്പോള്‍ അവിടുത്തെ വെളിച്ചപ്പാട് നിങ്ങള്‍ക്ക് വീട്ടിൽ ദേവനും ദേവിയും വന്നിട്ടുണ്ടെന്നും വീട്ടിലേക്ക് വേഗം പൊയ്ക്കൊള്ളുവാനും പറഞ്ഞു. ൦ പക്ഷെ തിരിച്ചുപോന്നില്ല. ആ സമയം കോമരം മരത്തിന്മേല്‍ കിടന്നു. © ഇവര്‍ വരുമ്പോഴേക്കും അമ്മ താലപ്പൊലിയുമായി കാത്തുനില്‍ക്കാറുണ്ടായിരുന്നു. ൦ ആ സമയത്ത് രണ്ടുതവണ അമ്മേ അമ്മേ എന്ന വിളി കേള്‍ക്കുന്നുണ്ടായിരുന്നു. പുറ ത്തുപോയി നോക്കുമ്പോള്‍ ആരും ഉണ്ടായിരുന്നില്ല. ൦ പിറ്റേ ദിവസം പേടിയാട്ടുനിന്നും കോമരം വന്ന് ദേവനെ ഇവിടെ ഇരുത്തുന്നുണ്ടെന്ന് പറയുന്നു. ൦ അതുകൊണ്ടാണ് ജാതവനെ എഴുന്നള്ളിക്കുമ്പോള്‍ തറവാട്ടമ്മ താലപ്പൊലി എടുക്കു ന്നത്. 264 ൦ ജാതവന്‍ പുറപ്പാട് മുതല്‍ ഏഴാം പുണ്യാഹം വരെ അതിന്റെ സഹായികളായി കൂടെ യുണ്ടാകും. ൦ ജാതവന്റെ കുതിരയെ അഴിക്കുന്ന ചടങ്ങിനുശേഷം ഐവര്‍കളിയിലേര്‍പ്പെടുന്നു. ൦ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഗംഭീരമായി ഉത്സവം കൊണ്ടാടുന്നു. 12. ഫീല്‍ഡ് ഡയറി 06.09.2016ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ വാസുദേവന്‍ എന്നവരുടെ വീട്ടിലെത്തി. ജാതവന്‍ കോട്ടയിലെ മൂത്ത കാരണവ രായിരുന്നു അദ്ദേഹം. ഭഗവതിയെ എടുക്കുന്നതും എഴുന്നള്ളിക്കുന്നതും ജാതവന്‍ കോട്ട യിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതും അദ്ദേഹമാണ്. ഉത്സവത്തെപ്പറ്റിയും അവകാശ ങ്ങളെക്കുറിച്ചും ആചാരാനുഷഠാനങ്ങളെക്കുറിച്ചും അദ്ദേഹം ഒരു മണിക്കൂറോളം സംസാ രിച്ചു. 06.09.2016 ലെ ഫീല്‍ഡ് നോട് വാസുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ © ഒരു മാസം മുമ്പ് വ്രതമെടുത്ത് ഗുരുകാരണവന്‍മാര്‍ക്ക് നിവേദ്യം അര്‍പ്പിച്ച് കഞ്ഞികു ടിച്ച് ഞങ്ങള്‍ ജാതവന്‍കോട്ടയിലെ തറവാട്ടുവീട്ടിലേക്കു പോകും. ൦ പിന്നീട് അവിടെ വൃത്തിയാക്കല്‍ ചടങ്ങുകള്‍ ആരംഭിക്കും. ൭ ഉത്സവം കഴിഞ്ഞ് ഏഴാം പുണ്യാഹത്തിനു ശേഷം മാ്രമാണ് അവിടെ നിന്നും തിരി ച്ചുവരുന്നത്. © രവതം ആചരിച്ച് മൂത്ത കാരണവത്തി ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിച്ച് അവിടെ കൂടുന്നു. ൦൭ പേടിയാട്ടമ്മയുടെ അഞ്ചാം പുണ്യാഹത്തിനു മാര്രമാണ് ഞങ്ങള്‍ പുറത്തിറങ്ങുന്നത്. ൭ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നു. ൦ ൊട്ടിലില്‍ നിന്ന് കുതിരക്കൂട് എടുത്ത് വൃത്തിയാക്കി വയ്ക്കുന്നു. ൦ ജാതവന്‍ കോട്ടയില്‍ വിളക്ക് വയ്ക്കുന്നു. ൦ തറവാട് വീട്ടിന്റെ അകത്തളങ്ങള്‍ ചാണകം മെഴുകി വൃത്തിയാക്കുന്നു. ൦൭ ഉത്സവത്തിനു രണ്ടു ദിവസം മുമ്പ് ജാതവന്‍ പുറപ്പാടിന്റെ ഒരുക്കങ്ങളിലേക്കു കടക്കു ന്നു. ൦൭ ഉത്സവദിവസം പുലര്‍ച്ചെ വന്ന് ഇളയപെരുവണ്ണാനും മൂന്നാമനും നാലാമനും കൂടി ഭഗവതിയെ എടുത്ത് നീരാട്ടിനു പുറപ്പെടുന്നു. ഉച്ചയ്ക്ക് ഞങ്ങള്‍ ദേവിയെ ഒരുക്കി തിരിച്ച് കുന്നത്ത് പീഠത്തില്‍ ഇരുത്തി മാറി നില്‍ക്കുന്നു. ൦ കുന്നത്ത് പേടിയാട്ടു ദേവി പടകാളിത്തല്ല് ആസ്വദിക്കുന്നു. ൦ അവിടെ നനമ്പ്യാന്‍മാരുടെ പൂജ നടക്കുന്നു. ൦ പിന്നീട് കറുത്തങ്ങാട്ടേക്ക് യാര്രയാകുന്നു. ൦ അവിടെ ഭഗവതിയെ തറയില്‍ ഇരുത്തിയശേഷം ഞങ്ങള്‍ മാറിനില്‍ക്കുന്നു. ൦ നമ്പൂതിരിയുടെ പൂജ നടക്കുന്നു. ൦ പേടിയാട്ടേക്ക് ജാതവനും ദേവിയും തിരിച്ചെഴുന്നളളുന്നു. 265 ൦ അവിടെ ദേവിയെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തി തറവാട്ടമ്മയും അനുയായികളും കാത്തുനില്‍ക്കുന്നു. ൦ ദഗവതിയെ വലിയ കൊട്ടിലിന്റെ അകത്തളത്തില്‍ കുടിയിരുത്തി. തറവാട്ടു കാരണവരുടെ പൂജകള്‍ക്കുശേഷം ആഭരണങ്ങള്‍ അഴിച്ച് നമ്പ്യാര്‍ക്ക് കൊടുക്കുന്നു. എണ്ണി തിട്ടപ്പെടുത്തുന്നു. ൦ കുടികൂട്ടല്‍ ചടങ്ങിനുശേഷം ജാതവനെയും കൊണ്ട് സങ്കടത്തോടെ ജാതവന്‍ കോട്ട യിലേക്ക് മടങ്ങുന്നു. ൦ അവിടെ മൂത്ത കാരണവത്തി ഞങ്ങളെ താലപ്പൊലിയേന്തി സ്വീകരിക്കുന്നു. ജാത വനെ തറവാട്ടിലേക്ക് കൊണ്ടുപോകുന്നു. പിറ്റേദിവസം ജാതവനെ കോട്ടയിലേക്ക് കുടിയിരുത്തുന്നു. © പിറ്റേദിവസം ജാതവന്റെ കുതിരയെ അഴിക്കുന്ന ചടങ്ങുണ്ട്. ൦ ഏഴാം ദിവസം പുണ്യാഹം നടത്തി ശുദ്ധി വരുത്തുന്നു. 13. ഫീല്‍ഡ് ഡയറി 06.10.2016ന് വൈകുന്നേരം നാലുമണിക്ക് കുറിയപ്പാടത്തെ വടക്കേനെല്ലേരി പ്രഭാ കരന്റെ വീട്ടിലേക്കാണ് പോയത്. കോട്ടയോടൊപ്പം ജാതവനെ എഴുന്നള്ളിക്കുമ്പോള്‍ സഹായിയായി ഇവരാണ് ഉള്ളത്. ഉത്സവച്ചടങ്ങുകളെക്കുറിച്ചും ഭഗവതിയുടെ ഐതിഹ്യ ത്തെക്കുറിച്ചും അദ്ദേഹം ഒരു മണിക്കൂറോളം സംസാരിച്ചു. 06.10.2016 ലെ ഫീല്‍ഡ് നോട് പ്രഭാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ പതിനഞ്ച് ദിവസം മുമ്പ് ഞങ്ങള്‍ (വതം അനുഷ്ഠിക്കുന്നു. © ജാതവന്‍ പുറപ്പാടിന്റെ അന്നാണ് ജാതവന്‍ കോട്ടയിലേക്ക് പോകുന്നത്. ൦ ഞങ്ങള്‍ ചെല്ലുമ്പോള്‍ ഞങ്ങളെ വെറ്റിലച്ചെല്ലം, താലപ്പൊലിയോടുകൂടി സ്വീകരിക്കു ന്നു. ൦ ഞങ്ങള്‍ കോട്ടയിലെത്തിയതിനു ശേഷമാണ് മൂത്തപ്പെരുവണ്ണാനും കൂട്ടരും മേല്‍മുണ്ട് എടുക്കുന്നതും ധരിക്കുന്നതും. ൦ ജാതവന്‍ കോട്ടയില്‍ നിന്ന് എല്ലാ ചടങ്ങുകളും കഴിഞ്ഞ് മണ്ണൂര്‍ അമ്പലത്തിലേക്ക് യാത്ര തിരിക്കുന്നു. ൦ അവിടെ നിന്നും തീര്‍ത്ഥം വാങ്ങി എട്ട്യാട്ട ഇല്ലത്തേക്ക് യാത്രയാകുന്നു. ൦ ശേഷം കാരകളിച്ചുകൊണ്ട് ഓരോ തറവാടു വീടുകളിലും (അമ്മ പോയിരുന്നതായി പറയപ്പെടുന്ന വീടുകള്‍) ജാതവനെയും കൊണ്ട് പോകുന്നു. ൦൭ മൂന്നു ദിവസം ജാതവനെയും കൊണ്ട് രു ചുറ്റുന്നുണ്ട്. © എല്ലാ ദിവസവും ജാതവന്‍കോട്ടയില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും മുത്തകാരണവത്തി താലപ്പൊലിയേന്തി ഞങ്ങളെ സ്വീകരിക്കുന്നു. ൭ ഉത്സവദിവസം ഭഗവതിയെയും കൊണ്ട് ആദ്യം കുന്നത്ത് അവിടെനിന്നും കറുത്ത ങ്ങാട്ട ശേഷം പേടിയാട്ട്. ൦൭ പേടിയാട്ട് കുടികൂട്ടല്‍ചടങ്ങിനുശേഷം ജാതവന്‍ സങ്കടത്തോടെ ജാതവന്‍കോട്ടയി ലേക്ക് യാര്രയാകുന്നു. 266 ൦ ജാതവന്‍കോട്ടയിലേക്ക് ജാതവനെ കൊണ്ടുപോയി തറവാട്ടില്‍ ഇരുത്തുന്നു. © പിറ്റെദിവസം രാവിലെ പതിനൊന്നു മണിയോടുകൂടി കുതിരക്കൂട അഴിക്കുന്ന ചടങ്ങ് ഐവര്‍കളിയോടുകൂടി അവസാനിക്കുന്നു. ൦ ഓഹരി വെച്ച് അതിന്റെ വിഹിതവുമായി ഞങ്ങള്‍ യാത്രയാകുന്നു. ൦ ജാതവനെ അമ്പലത്തിലേക്ക് പ്രതിഷഠിക്കുന്നു. 14. ഫീല്‍ഡ് ഡയറി 07.10.2016 ന വൈകുന്നേരം ഏഴുമണിക്ക് ഇടച്ചിറയിലെ അണ്ടിപ്പുറ്റ് റോഷന്റെ വീട്ടി ലെത്തി. അവന്‍ പഠിക്കുകയായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവപങ്കാളി ത്തത്തെക്കുറിച്ച് പത്തുമിനിറ്റോളം സംസാരിച്ചു. 07.10.2016 ലെ ഫീല്‍ഡ് നോടു റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ഒരാഴച മുമ്പേ കറങ്ങാനിറങ്ങും. ൦ വൃത്സ്ത തരം വിനോദങ്ങളൊക്കെയുണ്ടാകും. ൦൭ പീപ്പി ശബ്ദം ഉണ്ടാക്കിക്കൊണ്ട് നടക്കും. ൦ വൃത്സ്ത ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കും. ൦ രണ്ട് ദിവസം മുമ്പുതന്നെ വീട്ടിലേക്ക് വിരുന്നുകാര്‍ വരും. ൦ പിന്നെ അവരോടൊപ്പവും കറങ്ങാനിറങ്ങും. ൦ കളിക്കോപ്പുകള്‍ വാങ്ങും. ൦ പേടിയാട്ടമ്മയെ തൊഴാന്‍ പോകും. ൦ ജാതവന്‍ പുറപ്പാടിന് ജാതവന്‍ കോട്ടയില്‍ പോകും. ൦ നേര്‍ച്ചയായി താലി, വെളിച്ചെണ്ണ, കൊടി ഇവയൊക്കെ കൊടുക്കാറുണ്ട്. 15. ഫീല്‍ഡ് ഡയറി 08.10.2016ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പോയത് പുന്നോളി കോറാത്ത് കമലാകരന്റെ വീട്ടിലാണ്. ഇടച്ചിറയാണ് വീട്. അദ്ദേഹത്തിന്റെ ഭാര്യ ശ്രീലേഖയാണ് അവിടെ അപ്പോള്‍ ഉണ്ടായിരുന്നത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അകത്തേക്ക് കയറി യിരിക്കാന്‍ പറഞ്ഞു. കുശലാന്വേഷണത്തിനു ശേഷം കടലുണ്ടി വാവുത്സവത്തെ കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ പറഞ്ഞു തന്നു. അരമണിക്കൂര്‍ അവരോട് സംസാ രിച്ചു. 08.10.2016ലെ ഫീല്‍ഡ് നോട് ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ ൦ തുലാമാസത്തിലെ കറുത്തവാവ് ദിവസമാണ് കടലുണ്ടി വാവുത്സവം. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍ © ഉത്തര മലബാറിലെ ഒരു പ്രധാന ഉത്സവമാണിത്. 267 ൦ കടലുണ്ടി വാവുത്സവമാണ് മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ത്. © പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും എന്നൊരു പഴമൊഴിയു ണ്ട്. ൦ വാവുത്സവം തുടങ്ങുന്നതിനുമുമ്വേ വീടും പരിസരവും വൃത്തിയാക്കണം. ൦ വീട് പെയിന്റടിക്കും. ൭ പറമ്പിലെ പുല്ലുകള്‍ ചെത്തികളയും. ൦ ജാതവന്‍ അമ്മയെ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുള്ളൂ. ൦ ഇങ്ങനെ സംഭവിക്കാന്‍ ഒരു കാരണമുണ്ട്. ൦ പേടിയാട്ടമ്മയുടെ അനിയത്തിയായ അമ്മാഞ്ചേരി അമ്മയുടെ കൂടെ ജാതവന്‍ വളയ നാട്ടമ്മയുടെ പൂരത്തിന് പോയി. ൦ അവിടെ മധ്യമത്തിലാണ് പൂജ. ൦ അതുകൊണ്ട് പേടിയാട്ുമ്മ വിലക്കി. അവിടെ മധ്യമകര്‍മ്മങ്ങളാണ് ഉള്ളതെന്ന് പറ ഞ്ഞു. ൦ ജാതവന്‍ അമ്മയെ അനുസരിക്കാതെ പോയി. ൦ വളയനാട്ടമ്മ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ഇത് നിരസിച്ച ജാതവനുനേരെ വളയനാട്ടമ്മ മദ്യം കുടയുകയും ചെയ്തു. ൦ തിരിച്ചെത്തിയ മകനെ അമ്മ അകറ്റിനിര്‍ത്തുകയും കാക്കകേറാകുന്നില്‍ കോട്ട കെട്ടി കുടിയിരുത്തുകയും ചെയ്തു. ഇതാണ് ജാതവന്‍ കോട്ട എന്ന പേരിലറിയപ്പെടുന്നത്. © രദഷട് കല്‍പ്പിച്ച അമ്മ വാവുത്സവത്തിന് വാക്കടവില്‍ വെച്ച് താന്‍ നീരാട്ടിനെത്തു മ്പോള്‍ കൂടെ എഴുന്നള്ളാമെന്ന് ജാതവന്‍ സമ്മതം കൊടുക്കുകയും ചെയ്തു. ൦ അതുകൊണ്ടാണ് ജാതവന്‍ വാക്കടവില്‍ വരുന്നതും അമ്മയോടൊപ്പം എഴുന്നളളുന്ന തും. © ജാതവന്‍ അമ്മയെ കാണാന്‍വേണ്ടി ഇറങ്ങും. ൦ ഞങ്ങള്‍ ജാതവന്‍ കോട്ടയില്‍ പോയി വെളിച്ചെണ്ണയും കൊടമണിയും വഴിപാടായി നല്‍കും. ൦൭ ഉത്സവത്തിന്റെ തലേദിവസം വൈകുന്നേരം വീട് ചിരാത് വെച്ച് ദീപം തെളിയിക്കും ൭ ഉത്സവദിവസം പുലര്‍ച്ചെ ദേവി പേടിയാട്ടമ്പലത്തില്‍നിന്ന് വാക്കടവില്‍ കുളിക്കാന്‍ പോകും. ൦ ആ സമയത്ത് ഉമ്മറത്ത് വിളക്ക് കത്തിച്ചുവെയ്ക്കും. ൦ ശംഖുനാദം കേള്‍ക്കുമ്പോഴാണ് വിളക്ക് കത്തിച്ചു വെക്കുക. ൦ ദേവി പോകുന്ന സമയത്ത് ആരും പുറത്തിറങ്ങാറില്ല. © എല്ലാവരും ലൈറ്റ ഓഫാക്കും ൦ കുളി കഴിഞ്ഞാല്‍ പിന്നെ മറകെട്ടി ദേവിയുടെ പുതുവസ്ത്രം ധരിപ്പിച്ച ആഭരണങ്ങള്‍ അണിയിച്ച് അമ്മയെ സുന്ദരിയാക്കും. ൦ അമ്മയുടെ തൊട്ടുമുന്നിലായി ജാതവനും പുറകിലായി അമ്മയും നടക്കും. ൭ വാക്കടവില്‍ നിന്ന് നേരെ പോവുക കുന്നത്തേക്കാണ്. 268 © ആ സമയത്ത് ആരും ഭക്ഷണം വിളമ്പാന്‍ പാടില്ല, ൭ ഉത്സവത്തിന്റെ രണ്ടുദിവസവും ഞങ്ങള്‍ മത്സ്യമാംസാദികള്‍ കഴിക്കില്ല. ൦ ദേവി കറുത്തങ്ങാട്ടേയ്ക്ക് പോകുന്നത് ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ്. ൦ ദേവി പോകുമ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ചുവെയ്ക്കും. ൦ കറുത്തങ്ങാട്ടെ ചടങ്ങുകള്‍ക്കുശേഷം ദേവി പേടിയാട്ടേക്ക് പോകും. ൦ പേടിയാട്ടു പോയി ഞങ്ങള്‍ തൊഴുതുമടങ്ങും. 16. ഫീല്‍ഡ് ഡയറി 08.10.2016 ന് ശ്രീലേഖയോട് സംസാരിക്കുമ്പോള്‍ അവളുടെ മകന്‍ പുന്നോളി കൊറോത്ത് ആദിത്യന്‍ അവിടേയ്ക്ക് വന്നു. അവനും ഉത്സവത്തെ കുറിച്ച് അവനറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്തുമിനിറ്റ് സംസാരിച്ചു. 08.10.2016 ലെ ഫീല്‍ഡ് നോട് ആദിത്യന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടി വാവുത്സവം ഇവിടുത്തെ ര്പധാന ഉത്സവമാണ്. © ഞാനും എന്റെ കൂട്ടുകാരും കൂടി ജാതവന്‍ കോട്ടയില്‍ പോയി തൊഴും. ൦ ഉത്സവത്തിന് ഞങ്ങളുടെ കുടുംബക്കാര്‍ വരും വാക്കോള്‍ കൊണ്ടുവരും. ൦൭ വാക്കാശ് എല്ലാവരും തരും. ൦ കൂട്ടുകാരെല്ലാവരും വരും. ൦ ദഗവതിയെ കാണാന്‍ കടപ്പുറത്തേക്ക് പോകും. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് ഭഗവതി പോവുക. ൦ ദഗവതി പോവുമ്പോള്‍ എന്റെ അമ്മ വിളക്ക് കത്തിച്ചുവെക്കും. ൦ വാക്കാശ് കൊണ്ട് ഐസ്ക്രീം, ഉപ്പിലിട്ട സാധനങ്ങള്‍, മോതിരം തുടങ്ങിയവ വാങ്ങും. 17. ഫീല്‍ഡ് ഡയറി 08.10.2016 ന് ആദിതൃനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ അനിയ നായ പുന്നോളി കൊറോത്ത് അര്‍ജുന്‍ കളികഴിഞ്ഞ് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഉത്സവത്തെക്കുറിച്ച് അവനും അഞ്ച് മിനിറ്റ് സംസാരിച്ചു. 08.10.2016 ലെ ഫീല്‍ഡ് നോട് അര്‍ജ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഇവിടുത്തെ വലിയ ഉത്സവമാണിത്. ൦ ഞങ്ങള്‍ പേടിയാട്ട് പോയി തൊഴും. ൦ എന്റെ ചേച്ചിമാര്‍ വരും. ൦ എനിക്ക് കുറേ വാക്കാള്‍ കിട്ടും. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് ഭഗവതി പോകുക. © അമ്മ അപ്പോള്‍ വിളക്ക് കത്തിച്ചുവയ്ക്കും. 269 ൦ വാക്കാശ് കൊണ്ട് ഞാന്‍ കാറ്, ബസ്, തോക്ക് ഒക്കെ വാങ്ങും. ൦ എല്ലാവരും കൂടി പുറത്ത് ചുറ്റിക്കറങ്ങും. 18. ഫീല്‍ഡ് ഡയറി 09.10.2016 ന് വൈകുന്നേരം അഞ്ചുമണിക്ക് ഇടച്ചിറയിലുള്ള ആത്രപുളിക്കല്‍ നവി തയുടെ വീട്ടിലേയ്ക്കാണ ഞാന്‍ പോയത്. അവള്‍ എന്നെ അകത്തേക്ക് സ്വീകരിച്ചിരു ത്തി. വീട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. പേടിയാട്ടുകാവ് ഉത്സവത്തെക്കുറിച്ച് അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരണമെന്ന് പറഞ്ഞു. ഒരു മണിക്കൂറോളം അവള്‍ എന്നോട് സംസാരിച്ചു. 09.10.2016 ലെ ഫീല്‍ഡ് നോട്ട് നവിത പറഞ്ഞ കാര്യങ്ങള്‍ ൦ പേടിയാട്ടമ്മയെക്കുറിച്ച് പറഞ്ഞാല്‍ തീരുമെന്ന് തോന്നുന്നില്ല. അ്രയും അനുഭവങ്ങ ളുണ്ട്. ൦ കടലുണ്ടിയിലെ ഒരു പ്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ പേടിയാട്ടമ്മയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ൦ “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴിയും ഇവി ടെയുണ്ട്. ൦ തുലാംമാസത്തിലാണ് ഉത്സവം ഉണ്ടാകുക. ൦ ഒരുപാട് ദേശങ്ങള്‍ പങ്കുചേരുന്ന ഉത്സവമാണ് ഇത്. ൭ വാവുത്സവത്തിന്റെ ഒരുമാസം മുമ്പേതന്നെ ഇവിടെ എല്ലാ വീട്ടമ്മമാര്‍ക്കും തിരക്കേ റിയ ജോലികളുണ്ടാവും. ൦ വീടും പരിസരവും വൃത്തിയാക്കും. ൦ വീടിന്റെ മുക്കും മൂലയും വരെ വൃത്തിയാക്കി സൂക്ഷിക്കണം. ൦ പഴയ പാത്രങ്ങളും പഴയ വസ്ത്രങ്ങളും ഒക്കെ കഴുകി വൃത്തിയാക്കണം. ൦ വീടിന്റെ പൂപ്പലും പായലും ഉരച്ച് വൃത്തിയാക്കും. ൦ മുറ്റത്തെ പുല്ലുകളും, കാട്ടുചെടികളും പറിച്ച് ഒഴിവാക്കി വീടും പരിസരവും വൃത്തി യാക്കും. ൦ ജാതവന്‍ പുറപ്പെടുന്ന സമയത്തിനു മുമ്പേ വീട് വൃത്തിയാക്കി കഴിയണം. ൦ ചാണകം തളിച്ച് വൃത്തിയാക്കണം. ൦ ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ അനുവാദമുളടൂ. ൭ അമ്മയും മകനും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്റെ കഥ കൂടി ഈ ഉത്സവത്തിനു ണ്ട്. ൦൭ പേടിയാട്ട ഉത്സവത്തിന്റെ രണ്ടുനാള്‍ മുമ്പേയാണ് ജാതവന്‍ പുറപ്പാട. ൦ ജാതവന്‍ അമ്മയെ കാണാന്‍ വേണ്ടി ഇറങ്ങുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്നുപറയുന്നത്. ൦ ഞാന്‍ എല്ലാ വര്‍ഷവും ജാതവനെ കാണാന്‍ പോകാറുണ്ട്. 270 ൦ കാരകളി കാണാന്‍ ഇഷ്ടംപോലെ ആളുകളുണ്ടാവും. ൦ ആശള്‍ത്തിരക്കിനിടയിലൂടെ ഭഗവാനെ ഞാന്‍ തൊട്ടുതൊഴും. ൦ ജാതവന്‍ കോട്ടയില്‍ പോയി വെളിച്ചെണ്ണയും കൊടമണിയും വഴിപാടായി കൊടു ക്കും. ൦ ജാതവന്‍ ചുട്ട വഴിപാടായി കൊടുക്കാറുണ്ട്. ൦ ജാതവന്‍ രാത്രി നേരത്ത് വീടുകള്‍ തോറും പോകുമ്പോള്‍ വെളിച്ചത്തിനുവേണ്ടി യാണ് ഓരോ ഭക്തനും ചൂട്ട് കൊടുക്കുന്നത്. ൦ മൂന്നാമത്തെ ദിവസമാണ് ഉത്സവം. © ഉത്സവം തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്വേ കടലുണ്ടി ര്രദേശം കച്ചവടക്കാരെക്കൊണ്ട് നിറയും. ൦൭ ഉത്സവത്തിന്റെ തലേദിവസം വൈകുന്നേരം പേടിയാട്ട് പോയി തൊഴുത് വന്നതിനു ശേഷം വീട് ചിരാത് കൊണ്ട് ദീപം തെളിക്കും. വീട് ദീപം കൊണ്ട് നിറയും. © ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ് ദേവി പേടിയാട്ടമ്പലത്തില്‍ കുളിക്കാന്‍ പോകുന്ന നേരം. ൦ ആ സമയത്ത് ഉമ്മറത്ത് വിളക്ക് കത്തിച്ചുവെക്കും. ൦൭ ശംഖിന്റെ ശബ്ദമാണ് ദേവി നമ്മുടെയടുത്ത് എശ്രത്തോളമെത്തി എന്ന് മനസ്സിലാക്കു ന്നത്. ആ ശബ്ദം കേള്‍ക്കുമ്പോഴാണ് വിളക്ക് കത്തിച്ച് വക്കുക. ൦ ദേവി പോകുന്ന സമയത്ത് ആരും പുറത്തിറങ്ങില്ല. © ഒരാള്‍ പോലും ലൈറ്റ് ഇടില്ല. © ആ സമയത്ത് കടലില്‍ ഒരു തിരയടിപോലും ഉണ്ടാവില്ല. ൦ അത്രയ്ക്കും ശക്തിമയിയാണ് പേടിയാടുമ്മ. ൦ കുറേ പേര്‍ കൈകോര്‍ത്ത് കെട്ടിയിട്ടാണ് ദേവിയെ കടലില്‍ കുളിക്കാനിറക്കുന്നത്. ൦ കൈകള്‍ കോര്‍ത്തുപിടിച്ച് നിളത്തില്‍ നില്‍ക്കും. ൦ ദേവി കടലിലേയ്ക്ക് കുളിക്കാനിറങ്ങിയാല്‍ ആഴങ്ങളിലേക്ക് പോകാന്‍ ശ്രമിക്കും. അങ്ങനെ പോകാതിരിക്കാനാണ് കുറേ പേര്‍ ചേര്‍ന്ന് നീളത്തില്‍ കൈകോര്‍ത്ത് വലിച്ച് പിടിച്ച് നില്‍ക്കുന്നത്. ൦ കുളി കഴിഞ്ഞാല്‍ പിന്നെ മറ കെട്ടി ദേവിയുടെ പുതുവസ്ത്രം ധരിപ്പിച്ച് ആഭരണ ങ്ങള്‍ അണിയിച്ച് ദേവിയെ അതി സുന്ദരിയാക്കും. ൦ അമ്മയുടെ തൊട്ടു മുമ്പിലായി ജാതവനും അമ്മ പുറകിലുമായി നടന്നു നീങ്ങുന്ന രംഗമാണ് പിന്നെ. ൦ ജാതവന്‍ തന്റെ അമ്മയോടുള്ള സ്നേഹം കൊണ്ട് അടുത്തേയ്ക്ക് ഓടി വരുമ്പോള്‍ അമ്മ അത്രയ്ക്കും പിറകിലേയ്ക്ക് പോകുകയാണ് ചെയ്യുക. ൦ ജാതവന്‍ അമ്മ ശ്രഷ്ട് കല്‍പ്പിച്ചിരുന്നതിനു കാരണം ഉണ്ട്. ൦ പേടിയാട്ടമ്മയുടെ അനിയത്തിയായ അമ്മാഞ്ചേരിയമ്മയുടെ കൂടെ ജാതവന്‍ വളയനാ ടുമമയുടെ പൂരത്തിന് പോയി. ൦ പേടിയാട്ടമ്മ അത് വിലക്കുകയും അവിടെ മധ്യമകര്‍മ്മങ്ങളാണെന്ന് പറയുകയും ചെയ്തു. ൦ ജാതവന്‍ അമ്മയെ അനുസരിക്കാതെ പൂരത്തിന് പോയി. 271 ൦ വളയനാട്ുമ്മ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ഇത് തിരസ്കരിച്ച ജാതവനുനേരെ വളയനാട്ടമ്മ മദ്യവസ്തുക്കള്‍ തെറിപ്പിച്ച് അശുദ്ധിയാക്കുകയും ചെയ്തു. ൭ തിരിച്ചെത്തിയ ജാതവനെ അകറ്റിനിര്‍ത്തുകയും കാക്ക കേറാകുന്നില്‍ കോട്ടകെട്ടി കുടിയിരുത്തുകയും ചെയ്തു. © രദഷട് കല്‍പ്പിച്ച അമ്മ വാവുത്സവത്തിന് വാക്കടവില്‍ വെച്ച് താന്‍ നീരാട്ടിനെത്തു മ്പോള്‍ കൂടെ എഴുന്നള്ളാമെന്ന് ജാതവന്‍ സമ്മതം കൊടുത്തു. ൦ അതുകൊണ്ടാണ് ജാതവന്‍ വാക്കടവില്‍ വരുന്നതും അമ്മയോടൊപ്പം എഴുന്നള്ളു ന്നതും. ൭ വാക്കടവില്‍ നിന്ന് ദേവി കുന്നത്ത് തറവാട്ടിലേക്കാണ് വരിക. ൦ അമ്മ കുന്നത്ത് തറവാട്ടിലിരുന്നാല്‍ പിന്നെ ഒരു വിരുന്നുകാര്‍ക്കും ഭക്ഷണം വിള മ്പാന്‍ പാടില്ല. ൦ കുന്നത്ത് നിന്ന് കറുത്തങ്ങാട്ടേയ്ക്കാണ് പിന്നെ പോകുന്നത്. ൦ കറുത്തങ്ങാട്ടേയ്ക്ക് പോകുമ്പോള്‍ ഞാന്‍ ഇവിടെ വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കും. ൦ ദേവി ഈ വഴിയിലൂടെ പോകുന്നത് കാണാന്‍ റോഡരികില്‍ കാത്തുനില്‍ക്കും. ൦ കറുത്തങ്ങാട്ട് കുറച്ച് സമയം ഇരുന്ന് കഴിഞ്ഞാല്‍ അമ്മ പിന്നെ പേടിയാട്ടേയ്ക്ക് പോകും. ൦ അമ്മ എല്ലാവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് പേടിയാട്ടമ്പലത്തിലിരിക്കും. ൦ അവിടെ പൂജയൊക്കെ കഴിഞ്ഞ് ദേവിയെ അമ്പലത്തിനുള്ളിലേക്ക് കുടിയിരുത്തും. ൦ ജാതവന്‍ ഇതൊക്കെ അവിടെ കണ്ടുനില്‍ക്കുന്നുണ്ടാവും. ൦ ആ സ്നേഹമനുഭവിക്കാന്‍ ഇനി അടുത്ത ഒരു വര്‍ഷം കാത്തിരിക്കണം എന്ന സങ്കട ത്തോടെ ജാതവന്‍ തന്റെ വാസസ്ഥലമായ ജാതവന്‍ കോട്ടയിലേക്ക് യാത്രയാവും. 19. ഫീല്‍ഡ് ഡയറി 09.10.2016 ന് വൈകുന്നേരം നവിതയോട് സംസാരിക്കുമ്പോഴാണ് അവളുടെ മകള്‍ പൂര്‍ണ്ണേന്ദു ട്യൂഷന്‍ കഴിഞ്ഞ് കയറി വന്നത്. കടലുണ്ടി വാവുത്സവത്തെക്കുറിച്ച് അവളും തന്റെ അറിവിലുള്ള കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്ത് മിനിറ്റോളം അവളോട് സംസാരിച്ചു. 09.10.2016 ലെ ഫീല്‍ഡ് നോട്ട് പൂര്‍ണ്ണേന്ദു പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തിനു മുമ്പ് വീടും പരിസരവും വൃത്തിയാക്കണം. ൦ വൃത്തിയാക്കാന്‍ ഞാന്‍ അമ്മയെ സഹായിക്കും. ൦ മുറ്റത്ത് പുല്ല് പറിക്കും, പാത്രം കഴുകിക്കൊടുക്കും. ൭ ഉത്സവത്തിന്റെ തലേ ദിവസം ദീപാവലിയാണ്. © അന്ന് ഞങ്ങളെല്ലാവരും ചേര്‍ന്ന് വീട് ചിരാത് കത്തിച്ച് അരങ്കരിക്കും. ൦ വൈകുന്നേരം പേടിയാട്ട് പോയി തൊഴും. ൦൭ ഉത്സവത്തിന്റെ അന്ന് ഞങ്ങളുടെ കുടുംബക്കാര്‍ വരും. ൦ എല്ലാവരും ഞങ്ങള്‍ക്ക് വാക്കാശ് തരും. 272 ൫ ഉത്സവദിവസം കടപ്പുറത്തുപോയി ഭഗവതിയെ കാണും. ൭ വാക്കാശ് കൊണ്ട് വളയും, മാലയും പാവയും ഒക്കെ വാങ്ങിക്കും. © മഉരഈഞ്ഞാലില്‍ കയറും, ചെടി വാങ്ങിക്കും. 20. ഫീല്‍ഡ് ഡയറി 09.10.2016 ന് വൈകുന്നേരം നവിതയോടും പൂര്‍ണ്ണേന്തുവിനോടും സംസാരിക്കുന്ന തിനിടയിൽ ഇളയ മകളും കളി കഴിഞ്ഞ് വന്നു. ആരാധ്യ തനിക്കറിയാവുന്ന കാര്യങ്ങളും ഉത്സവത്തെപ്പറ്റി എന്നോട് പറഞ്ഞു. പത്ത് മിനിറ്റ് അവളോടും സംസാരിച്ചു. 09.10.2016 ലെ ഫീല്‍ഡ് നോട്ട് ആരാധ്യ പറഞ്ഞ കാര്യങ്ങള്‍ ൦ ഞാന്‍ അമ്മയേയും ചേച്ചിയേയും വീട് വൃത്തിയാക്കാന്‍ സഹായിക്കും. ൦ പേടിയാട്ട് തൊഴാന്‍ പോകും. ൦ എല്ലാവരും എനിക്ക് വാക്കാള്‍ തരും. ൦ ഉത്സവം കഴിഞ്ഞ് വൈകുന്നേരം ഞങ്ങള്‍ എല്ലാവരും കൂടി പുറത്ത് കറങ്ങാന്‍ പോകും. ൦ ജിലേബി, വള, മാല തുടങ്ങിയ കുറേ സാധനങ്ങള്‍ വാങ്ങും 21. ഫീല്‍ഡ് ഡയറി 10.10.2016 ന് വൈകുന്നേരം ആറുമണിക്ക് എന്റെ ലക്ഷ്യം പെരുവണ്ണാന്‍ വിഭാഗ ത്തില്‍പ്പെട്ട ബാബുരാജന്‍ എന്നയാളെ കാണുക എന്നതായിരുന്നു. കടലുണ്ടിയിലെ കോട്ടക്കടവി പ്രബോധിനി എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട്. മുന്‍കൂട്ടി ഫോണ്‍ ചെയ്ത് പറഞ്ഞതിന് ശേഷമാണ് ഞാന്‍ അവിടെ ചെന്നത്. പേടിയാട്ട് കാവിനെക്കുറിച്ചും ഉത്സവത്തെക്കുറിച്ചും അതിന്റെ ഐതിഹ്ൃത്തെക്കുറിച്ചും പറഞ്ഞുതരണമെന്ന് അദ്ദേഹ ത്തോട് ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം സംസാരിച്ചു. 10.10.206ലെ ഫീല്‍ഡ്നോടു് ബാബുരാജന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ പനയമറത്തിലെ ഉപ്പൂുത്തി നായര്‍ക്കാണ് ദേവിയെ കിട്ടിയത്. © മനേഴി, കറുത്തങ്ങാട്ട, ആറ്റിങ്ങര, പെരിങ്ങോട്ട എന്നിവരാണ് അന്നത്തെ തറ വാട്ടുകാര്‍. ൦ കറുത്തങ്ങാടിന്റെ അവകാശം പെരിങ്ങോട്ട ഇല്ലക്കാര്‍ക്കാണ് വന്നു ചേര്‍ന്നത്. ൦ പൂജയ്ക്കുള്ള അവകാശവും അവര്‍ക്കാണ്. ൦ ഇത് പിന്നീട് മനേഴിക്കാര്‍ക്ക് ആയി. കീഴ്വഴക്കം അവര്‍ക്കായിരുന്നു. ൦ പണ്ട് നിലവിളക്കിലെ തിരിയില്‍നിന്ന് തീ പടര്‍ന്ന് ഓലയ്ക്ക് തീ പിടിച്ച് ജാതവന്‍ കോട്ട കത്തിപ്പോയി. ൦ ആത്തോലമ്മയുടെ താലി വിറ്റ് പണി കഴിപ്പിച്ചതാണ് ഇപ്പോഴത്തെ ജാതവന്‍ കോട്ട. ൦ മനേഴി മുസതിന്റെ ഭാര്യയെയാണ് ആത്തോലമ്മ എന്ന് വിളിച്ചിരുന്നത്. 273 ൦ പതിനാറ് അവകാശികള്‍ ഉണ്ട്. ൦ പായ നെയ്യുന്ന ആശാരിമാര്‍ വരെ അവകാശികളാണ്. ൦ ജാതവന്‍ കോട്ുയ്ക്കും പേടിയാട്ട്കാവിനും കേടുപാടുകള്‍ വന്നാല്‍ കൊള്ളിയില്‍ തറവാട്ടുകാര്‍ അത് നന്നാക്കണം എന്നാണ് അവിടുത്തെ എഴുതപ്പെടാത്ത ഒരു നിയ മഠ. ൦ ദഓാലകൊണ്ടായിരുന്ന ജാതവന്‍കോട്ട വിളക്കിലെ തിരിവീണ് കത്തിയതിന്ശേഷമാണ് ഓട് മേഞ്ഞത്. ൦ ജാതവന്‍ കോട്ട രണ്ട് പ്രാവശ്യം കത്തിയിട്ടുണ്ട്. © ആദ്യം കത്തിയപ്പോള്‍ മനേഴി മൂസതും, രണ്ടാമത് കത്തിയപ്പോള്‍ കുന്നത്ത് നമ്പ്യാരും നന്നാക്കി. 22, ഫീല്‍ഡ് ഡയറി 12.11.2016ന് ഞാന്‍ വൈകുന്നേരം നാലുമണിക്ക് മലപ്പുറം ജില്ലയിലെ താനൂരുള്ള ഓലപ്പീടിക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന “പൂരപ്പറമ്പ് തണ്ണീര്‍ ഭഗവതി ക്ഷേത്രത്തിലേ യ്ക്കാണ് പോയത്. സഹോദരിയാണ് “പൂരപ്പറമ്പിലമ്മ് എന്നാണറിവ്. പൂരപ്പറമ്പില്‍ വെച്ച് വിജേഷിനെ ഞാന്‍ പരിചയപ്പെട്ടു. അമ്മദൈവങ്ങളെ കുറി ച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായി വന്നതാണെന്നും ഈ ക്ഷേത്രത്തെക്കുറിച്ചുള്ള താങ്ക ളുടെ അറിവ് പറഞ്ഞു തരണമെന്നും പറഞ്ഞു. പൂരപ്പറമ്പിലമ്മയുടെ ഐതിഹ്യം അദ്ദേഹം പറഞ്ഞു തന്നു. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. 12.11.2016 ലെ ഫീല്‍ഡ് നോട് വിജേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ ഏഴ് കടലുംകടന്ന് ജലമാര്‍ഗ്ഗമാണ് ദേവി വന്നത് ൦ അതുകൊണ്ട് ഈ ക്ഷേത്രത്തെ തണ്ണീര്‍ഭഗവതിക്ഷേത്രം എന്ന പേരിലും അറിയപ്പെ ടുന്നുണ്ട് ൦ അമ്പലത്തിന്റെ നട കിഴക്ക് അഭിമുഖമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ൦ ഇപ്പോള്‍ പടിഞ്ഞാറ് തിരിഞ്ഞാണിരിക്കുന്നത്. © ഇതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരു ഹിന്ദുവും മുസ്ലീമും നടന്നുപോകുമ്പോള്‍ ഹിന്ദു അമ്പലത്തിന്റെ നടയിലെത്തിയപ്പോള്‍ നെറുകയില്‍ തൊട്ടു വന്ദിച്ചു. ൦ ആ സമയം മുസ്ലീമായ ആള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്. അതിന്റെ ആവശ്യ മുണ്ടോ? അത്രയ്ക്ക് ശക്തിയുള്ള ആളാണെങ്കില്‍ നമ്മള്‍ തിരിച്ചുവരുമ്പോള്‍ മുഖം ഇങ്ങോട്ടു തിരിയട്ടെയെന്ന് പറഞ്ഞു. ൦ തിരിച്ചു വരുമ്പോള്‍ അതേ പോലെ തിരിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ൦ ഇവിടെ ഉത്സവം നടക്കുന്നത് മകരമാസത്തിലാണ്. ൦ മകരത്തിലെ രണ്ടാം ചൊവ്വാഴ്ച ഉത്സവം നിശ്ചയിക്കും. മൂന്നാമത്തെ ചൊവ്വാഴ്ച യാണ് ഉത്സവം (ഭഗവതിയാട്ു) ൦ പുഞ്ചതാലപ്പൊലി ഇടവമാസത്തില്‍ ഉണ്ടാവും. ൦ ഇടവമാസം പതിനഞ്ചിനു മുമ്പ് കഴിയും. 274 ൦ കാരണം പതിനഞ്ചിന് കളിയാട്ടക്കാവിലെ ഉത്സവമാണ്. അതിന് മുമ്പ് ഭഗവതിയാടു് കഴിയണം. © പട കഴിഞ്ഞ് ഇരുന്ന സ്ഥലം എന്ന് തോറ്റം പാട്ടുകളില്‍ പാടാറുണ്ട്. അതുകൊ ണ്ടാണ് ഈ സ്ഥലത്തിന് പൂരപ്പറമ്പ് എന്ന് പേരുവന്നത്. ൦ നാല് പാദം തോറ്റം ഉണ്ട്. ൦൭ തോറ്റം കഴിഞ്ഞിട്ടാണ് വെളിച്ചപ്പാട് ഇറങ്ങുക. തോറ്റം:1 “പൂരപ്പറമ്പുപട കഴിഞ്ഞേവം ഹരിപുരത്തപ്പ താന്‍ ഈ മകമേ” തോറ്റം:2 അന്നെങ്ങുന്നു വന്നു നല്ലച്ഛാ.. യോ ഇവിടേക്ക് ചാലവഴി പോയിരുന്നു കണ്ഡനൊന്നു വീശിഹൃദയവും നല്ച്ഛാ ഞാന്‍ വന്നേടവും പോയേടവും നീ അറിയേണ്ട ശ്രീമകളേ നിന്നെത്തൊടുവാനും മാലയിടുവാനും മനം പുനരുവാനും മംഗല്യസൂത്ര മണയ്ക്കുവാനും വന്നു ഞാനെന്റെ ശ്രീമകളെ ഹരിയതു പറയരുത് നല്ലച്ഛാ. .. യോ കോപവും പുരനാകിയോ കൊടുരവും പുനരാകിയോ എന്നെ ഉണ്ടാക്കിയോ നോമിങ്ങനെ നിന്നെത്തൊഴുന്നതും മാലയിടുന്നതും മനം പുണരുന്നതും മംഗല്യസൂത്ര മണയ്ക്കുന്നതും പട്ടാംഗ പരമാര്‍ത്ഥമാണെങ്കിലോ അടിയതു നൂറായിരം തൃക്കണ്ണുരുട്ടി വിളിച്ച് തൃക്കണ്ണാപുരം തീയൊരുപ്പിച്ചു തിരുമേനിച്ചോപ്പിച്ച് നല്ലച്ചന്റെ മുക്കണ്‍മൂര്‍ത്തിയ്ക്ക് മുന്ന് തൃക്കരു തരണമെന്ന് തൃക്കണ്‍ (്പാര്‍ത്ഥിച്ചു കണ്ടു ദൈവം. 23. ഫീല്‍ഡ് ഡയറി 16.11.206ന് ഞാന്‍ വൈകുന്നേരം നാലുമണിക്ക് കടലുണ്ടിക്ക് അടുത്തുള്ള കുമാ രന്‍ മൂസതിന്റെ അടുത്തേക്കാണ് പോയത്. ഭഗവതിയുടെ ്രധാനികള്‍ ഇവരാണ്. ചെന്ന പ്പോള്‍ മൂസത് ഉണ്ടായിരുന്നു. ചെന്നതിന്റെ ഉദ്ദേശ്യവും പഠനകാര്യവും പറഞ്ഞു. പേടി യാട്ട കാവുമായി അദ്ദേഹത്തിനുള്ള ബന്ധത്തെപ്പറ്റി ചോദിച്ചു. പതിനഞ്ച് മിനിറ്റ് അദ്ദേഹ വുമായി സംസാരിച്ചു. 275 16.11.2016 ലെ ഫീല്‍ഡ് നോടു കുമാരന്‍ മൂസത് പറഞ്ഞ കാര്യങ്ങള്‍ © കാവിലെ പ്രധാനികള്‍ ഞങ്ങളാണ്. ൦ ദഗവതിയുടെ ആഭരണങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ൦ ഉത്സവത്തിന് ചടങ്ങുകള്‍ക്ക് മാത്രമാണ് നില്‍ക്കാറ്. ൦ കൈകാര്യങ്ങള്‍ ചെയ്യുന്നത് കുന്നത്തുകാരാണ്. © നെല്ലും മറ്റും ഒരുക്കി ഇവിടെ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. ൦ ദഗവതിയുടെ എഴുന്നള്ളത്തിന് മുമ്പ് ഇവിടെ വന്ന് സമ്മതം ചോദിക്കുന്ന പതിവുണ്ട്. ൦ അതിനായി കുന്നത്തുകാരാണ് വന്നിരുന്നത്. ° വെളിച്ചപ്പാട് വരും. നിറദീപം, പഴം, ഉണക്കലരി, മുണ്ട്, തുടങ്ങിയവയുമായി കാത്തു നില്‍ക്കും. ൭ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍, ചടങ്ങുകള്‍ എന്നിവ നടത്തുന്നു. 24. ഫീല്‍ഡി ഡയറി 17.11.216 ന് വൈകുന്നേരം അഞ്ച് മണിക്ക് വരയ്ക്കല്‍ ക്ഷേത്രത്തെക്കുറിച്ചറിയാന്‍ കോഴിക്കോട് പോയിരുന്നു. വരയ്ക്കല്‍ ക്ഷേത്രപരിസരത്ത് വെച്ച് കണ്ട ചിലരോട് കാര്യ ങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് ക്ഷേത്രത്തിലെ നിത്ൃയജോലികള്‍ ചെയ്യുന്ന ശാരദേടത്തി യെക്കുറിച്ച് അവര്‍ പറഞ്ഞുതന്നത്. അത് പ്രകാരം ഞാന്‍ ശാരദേടത്തിയുടെ വീട്ടിൽ പോയി കണ്ടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരയ്ക്കല്‍ ക്ഷേത്രത്തെക്കുറിച്ചും ഐതിഹ്യ ത്തെക്കുറിച്ചും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഒന്നര മണിക്കൂറോളം സംസാരിച്ചു. 17.11.16 ലെ ഫീല്‍ഡ് നോട് ശാരദ പറഞ്ഞ കാര്യങ്ങള്‍ © പാരമ്പര്യ അവകാശമായി കിട്ടിയ ജോലിയാണ് എനിക്ക് ഇത്. ൦ ആദ്യം അമ്മാവനും അമ്മയും ആയിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. അവര്‍ പോയശേഷം ഇപ്പോള്‍ ഞാന്‍ ചെയ്യുന്നു. ൭ ദുര്‍ഗ്ഗാദേവി, ഗണപതി, ദക്ഷിണാമൂര്‍ത്തി (ശിവരൂപം) പരശുരാമന്റെ കാലത്തുള്ള ശാസ്താവ് (അയ്യപ്പന്‍) എന്നിയാണ് ്രതിഷഠ. ൦ കടല്‍ക്കരക്കാര്‍ക്ക് ഇവിടെ വലിയ പ്രാധാന്യം ഉണ്ട്. ൦൭ മഴക്കാലത്ത് മഴ ശക്തിയായാല്‍ മഴ മാറാന്‍ ആളുകള്‍ ചുറ്റുവിളക്ക് കത്തിക്കാം എന്ന് നേര്‍ച്ച നേരും. ൦ അതിനുശേഷം (്ാര്‍ത്ഥിക്കുകയും മഴ മാറുകയും ചെയ്യും. ൦ കടലുണ്ടിയിലെ പേടിയാട്ട ഭഗവതിയുമായി വരയ്ക്കലുമായി ഒരു ബന്ധവും ഇല്ല. ൦ പരശുരാമന്‍ പാറയില്‍ കൊത്തിയെടുത്ത് പ്രതിഷ്ഠിച്ചതാണ് വരയ്ക്കല്‍ ദേവിയെ. ഇവിടെ ദേവിയുടെ മുഴുവനുള്ള രൂപമാണ് ഉള്ളത്. ൦൭ സാമൂതിരിക്ക് നാല്‍പത്തിയെട്ട് അമ്പലം ഉണ്ട്. അഞ്ചാം തലമുറയാണ് ഞങ്ങള്‍. ൦ അമ്മുമ്മയുടെ കാലത്തേ ഉള്ള വിടാണിത്. 276 ൦ വരയ്ക്കലമ്മേടെ ചേച്ചിയാണ് പുതിയങ്ങാടീലെ പുത്തൂര്‍ ക്ഷേത്രത്തിലുള്ളത് ൦ അഷടമി രോഹിണിക്ക് സേട്ടോന്‍മാരും വരാറുണ്ട്. 25, ഫീല്‍ഡ് ഡയറി 18.11.16 ന് ഞാന്‍ അമ്പാളി മോഹനകൃഷ്ണന്‍ എന്നവരെ കാണാന്‍ വൈകു ന്നേരം അഞ്ചുമണിക്ക് ഇറങ്ങി. അദ്ദേഹത്തെ നേരത്തെ അറിയാവുന്നതിന്റെ പേരില്‍ ഫോണ്‍ ചെയ്തപ്പോള്‍ വരാന്‍ പറഞ്ഞു. വളരെ ഹൃദ്യമായി ക്ഷണിച്ചിരുത്തി. കടലുണ്ടിയെ കുറിച്ചാണ് ഞാന്‍ ആദ്യം ചോദിച്ചത്. അമ്പാളി പൂര്‍വകാല ജന്മി തറവാ ടാണ്. കടലുണ്ടിയെക്കുറിച്ചും പേടിയാട്ടു ഉത്സവത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു. കുറേയധികം പഴയ രേഖകളും ഫോട്ടോകളും അദ്ദേഹത്തിന്റെ അച്ഛന്റെ ശേഖരത്തില്‍ നിന്നും എടുത്തുതന്നു. 18.11.16 ലെ ഫീല്‍ഡ് നോട് മോഹനകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളാണ് ഇവിടെ കൃഷി കൂടുതലായി ചെയ്തിരുന്നത്. ൦ വ്യത്യസ്ത തരം നെല്ല് കൃഷിയ്ക്ക് ഉപയോഗിച്ചു. © കൂട്ടായി, ആര്യന്‍, ചെറിയാര്യന്‍ എന്നിവയാണ് നെല്ലിനങ്ങള്‍ © കൃഷി വിപുലമായി ചെയ്യാന്‍ പുതിയതരം യന്ത്രങ്ങള്‍ ഞങ്ങള്‍ കൊണ്ടുവന്നു. ൦ കൂട്ടായിക്ക് പത്ത് മാസമാണ് കാലയളവ്. ഇതിന് നല്ല സൈസും രുചിയും ഉണ്ടായിരു ന്നു. ൦ കൃഷികളില്‍ ഇത്രയേറെ സന്തോഷം തരുന്ന കൃഷി വേറെ ഉണ്ടാവില്ല. © നെല്ല് കൊയ്തു കഴിഞ്ഞാല്‍ നല്ല നെല്ല് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെയ്ക്കും. ൦ ഇത് ഉണ്ടാക്കുക പ്രത്യേക രീതിയിലാണ്. ൦ ചാണകം മെഴുകിയ തറയില്‍ നിലാവിലായിരുന്നു നെല്ല് ഉണക്കിയിരുന്നത്. ൦ വൈക്കോലിന്റെ അകത്താണ് സൂക്ഷിക്കുക. അടുത്തതായി ഭഗവതിയെകുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. © ഉത്സവ നടത്തിപ്പിനെ സംബന്ധിച്ചുളള ലോ ആന്‍റ് ഓര്‍ഡര്‍ ഞങ്ങള്‍ക്കാണുള്ളത്. ൦ ദഗവതിയെ എഴുന്നള്ളത്തിന് കൊണ്ടുപോകുമ്പോളുള്ള സുരക്ഷയും ക്രമസമാധാന പാലനവും ഉറപ്പ് വരുത്തേണ്ടതും പോലീസിനെ ചുമതലപ്പെടുത്തേണ്ടതും അവരുടെ ചിലവും വഹിക്കേണ്ടത് ഞങ്ങളാണ്. ൦ ഞങ്ങള്‍ വെള്ളരി നിവേദ്യത്തിനുള്ള നെല്ല് ഒരുക്കണം. ൦ ഞങ്ങളുടെ തറവാട്ടില്‍ ജോലിക്കുവരുന്നവരുടെ വീട്ടിൽ മരണം സംഭവിച്ചാല്‍ അതി നുവേണ്ട എല്ലാ ചെലവുകളും ഞങ്ങളാണ് വഹിച്ചിരുന്നത്. ൦ രാവിലെ ശര്‍ക്കരപ്പൊടി ചേര്‍ത്ത കട്ടന്‍ ചായയും കാപ്പിയും ശേഷം പുട്ടും പഴവും, കഞ്ഞിയും കപ്പയും ചമ്മന്തിയും ചോറും ഒക്കെയായിരുന്നു ഭക്ഷണം. ൭ മത്തന്‍, വഴുതന, തക്കാളി പോലുള്ള വ്യത്യസ്തതരം കൃഷികളും ഇവിടെ ഉണ്ടായിരു ന്നു. ൭ നാട്ടിപ്പാട്ടും മറ്റും പാടിക്കൊണ്ടാണ് കൃഷിയിലേര്‍പ്പെട്ടിരുന്നത്. 277 ൦ ഇജ്ജ്, അനക്ക്, ചങ്ങായീ, വെളളങ്ങള്‍ മുതലായ പ്രയോഗങ്ങളാണ് ആദ്യകാലങ്ങ ളില്‍ ഉപയോഗിച്ചത്. ൦ ചെറുവിടുകളാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ൦ വസ്ത്രധാരണത്തില്‍ മേല്‍ജാതി, കീഴ്ജാതി വ്യത്യാസം ഉണ്ടായിരുന്നു. ൭ വിദ്യാഭ്യാസം പണ്ട് താഴ്ന്ന ജാതിക്കാരന്‍ നിഷിദ്ധമായിരുന്നു. ൦ പടകാളിത്തല്ലിനായി അനുവാദം നല്‍കേണ്ടത് ഞങ്ങളാണ്. ൦ അവര്‍ക്കുള്ള കൂലി നല്‍കേണ്ടതും ഞങ്ങളാണ്. ൦൭ വെളിച്ചപ്പാട് കുന്നത്തുനിന്നും ഞങ്ങളുടെ കൈ പിടിച്ചു പടകാളിക്കണ്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ൦ അവിടെ വെച്ച് അവര്‍ക്ക് കൈ കൊടുത്ത് ഇറക്കുന്നത് ഞങ്ങളാണ്. ൦ ആദ്യകാലങ്ങളില്‍ ഹരിജന്‍ വിഭാഗങ്ങള്‍ ആയിരുന്നു കൂടുതലായും പങ്കെടുത്തിരുന്ന ത്. ൦ ഇന്ന് പുഴയ്ക്കല്‍ വേലായുധേട്ടനും സുബ്രഹ്മണ്യേട്ടനുമൊക്കെയാണ് പങ്കെടുക്കുന്ന ത്. © കുന്നത്തുനിന്നും ഒരു നാക്കിലയുടെ അവകാശം ഞങ്ങള്‍ക്കുണ്ട്. ൦ ദഗവതിയെ പുലര്‍ച്ചെ എഴുന്നള്ളിക്കുമ്പോള്‍ വെളിച്ചത്തിനുള്ള ആയിരത്തൊന്ന് ചുട് കൊടുക്കണം. ഇപ്പോള്‍ കുറച്ചാണ് കൊടുക്കുന്നത്. ൦ പല ആളുകളും ചൂട്ട് വഴിപാടായി നല്‍കാറുണ്ട്. 26. ഫീല്‍ഡ് ഡയറി 24.12.16 ന് ഞാന്‍ വൈകുന്നേരേം നാലുമണിക്ക് കളിയാട്ടക്കാവ് ഭഗവതി ക്ഷേത്ര ത്തിലേക്കാണ് പോയത്. കളിയാട്ുക്കാവ് ഉത്സവത്തെക്കുറിച്ച് പലരോടും അന്വേഷിക്കുന്ന കൂട്ടത്തില്‍ പടിഞ്ഞാറെ പുരയ്ക്കല്‍ മുഹമ്മദ് എന്ന് പേരായ ഒരാളെ കണ്ടു. ഹിന്ദു മുസ്ലിം സഹവര്‍ത്തിത്വത്തിന്റെ കാര്യത്തില്‍ വളരെയധികം പേരെടുത്തിട്ടുള്ളതാണ് കളി യാട്ടക്കാവ് മഹോത്സവം. ആയതിനാല്‍ അദ്ദേഹത്തോട് ചോദിക്കാമെന്ന് കരുതി, അദ്ദേ ഹമെന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. എന്റെ പഠനത്തിന്റെ ഭാഗമായി കളിയാട്ടക്കാവിലമ്മ യെക്കുറിച്ച് അറിയാന്‍ വന്നതാണെന്ന് പറഞ്ഞു. അര മണിക്കൂറോളം അദ്ദേഹത്തോടു സംസാരിച്ചു. 24.12.16 ലെ ഫില്‍ഡ് നോടു മുഹമ്മദ് പറഞ്ഞ കാര്യങ്ങള്‍ ൦ ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് ഉത്സവം കാപ്പൊലിക്കുന്നത്. ൦ ഇടവം പതിനേഴാം ദിവസം, വെളളിയാഴ്ച ഉത്സവമാണ്. © കുടി കൂട്ടൽ കഴിഞ്ഞാല്‍ അടുത്ത ബുധന്‍ മേടം ഒന്നാംതിയുതി നടതുറക്കും. ൦ ഉത്സവത്തിന് ഇവിടെയുള്ള എല്ലാവരും പോവും. © ഉത്സവത്തിന് ഒരുപാട് കച്ചവടക്കാര്‍ എത്തും. ൦ ഞങ്ങള്‍ അന്ന് എല്ലാ സാധനങ്ങളും വാങ്ങും. പണ്ട് പാടത്തായിരുന്നു കച്ചവടം ഉണ്ടായിരുന്നത്. 278 ൭ മമ്പുറം തങ്ങളും കളിയാട്ടക്കാവിലമ്മയും കണ്ടു മുട്ടി എന്നും തങ്ങള്‍ അവിടെ കുടി യിരിക്കാന്‍ പറഞ്ഞു എന്നും കഥ. ൦ മണ്ഡലപൂജ നാല്‍പത് ദിവസം ആണ്. © ഉത്സവം കഴിയുന്നതിന്റെ അന്ന് നടതുറക്കും. ൦ രാവിലെയും വൈകിട്ടും എല്ലാ ദിവസവും വഴിപാട് പൂജയുണ്ട്. ൦ കളിയാടുത്തിന് രാവിലെ പൂജ ഉണ്ടാവില്ല. 27. ഫീല്‍ഡ് ഡയറി 01.01.2017ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ എന്റെ പഠനത്തിന്റെ കേന്ദ്രബി ന്ദുവായ പേടിയാട്ട്കാവിലേക്കാണ് പോയത്. അവിടെയാണ് പനയമഠം തറവാടുള്ളത്. ഞാന്‍ ചെല്ലുമ്പോള്‍ രാജേഷേട്ടനും മക്കളും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മക്കളും അവിടെ ഉണ്ടായിരുന്നു. അവര്‍ നിലവിളക്ക് കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിളക്ക് കത്തിക്കുന്ന സമയമായതിനാല്‍ അതിനെ കുറിച്ച് തന്നെയാണ് ഞാന്‍ രാജേഷേട്ടനോട് ചോദിച്ചത്. ഒരു മണിക്കൂറോളം പേടിയാട്ടമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. 01.01.2017ലെ ഫീല്‍ഡ് നോട് രാജേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ പണ്ട് ഇവിടെ എല്ലായിടത്തും വിളക്ക് കത്തിക്കാറില്ല. ൦൭൦ ഞായറാഴ്ച അച്ഛന്‍ അവധിക്ക് വരുമ്പോഴാണ് വിളക്ക് കത്തിച്ചുവെക്കുന്നത്. ൦൭ അല്ലാത്ത സമയത്ത് ഭഗവതിക്കും ഗുരുവിനും മാത്രമേ വിളക്ക് കത്തിച്ചിരുന്നുള്ളൂ. ൦ നാഗരാജാവിന്റെ വിളക്ക് പുതിയതാണ്. ഒരാള്‍ തന്നതാണ്. ൦ വിളക്കുകള്‍ക്ക് നല്ല വലിപ്പമുണ്ട്. പണ്ട് ഇത്ര ഇല്ലായിരുന്നു. ൦ കാവില്‍ എല്ലായിടത്തും വിളക്ക് കത്തിച്ചു വെച്ചതിനുശേഷമേ തൊഴാന്‍ പാടുള്ളൂ. ൦ നിറദീപം തൊഴുമ്പോള്‍ ആദ്യം ഗുരുവിനും പിന്നെ ഭഗവതിക്കും ശേഷം നാഗരാജാ വിനുമാണ്. ൦ വിളക്കില്‍ കൂടുതല്‍ എണ്ണ ഒഴിക്കില്ല, ൦ ഏഴുമണിവരെ കത്താനുള്ള എണ്ണ കുറേശ്ശേയായിട്ടാണ് ഒഴിക്കുക. ൭ ദൃഗവതിക്ക് കൂടുതല്‍ വെളിച്ചം ഇഷ്ടമല്ല. അതുകൊണ്ടാണ് ലൈറ്റ് വെയ്ക്കാത്തത്. ൦ കാവ് എപ്പോഴും കാടന്തരീക്ഷത്തിലാണുള്ളത്. വെളിച്ചം എത്താത്ത ഇടമാണ് കാട്. ദേവി കാടിനകത്ത് വസിക്കുന്നു എന്നതാണ് സങ്കല്പം. അതുകൊണ്ടാണ് വെളിച്ചം കൂടുതലായി ഉപയോഗിക്കാത്തത്. © പണ്ടത്തെ വിളക്ക് ഇരുമ്പിന്റെതാണെങ്കില്‍ ഇപ്പോള്‍ ഓടിന്റെതാണ്. 28, ഫീല്‍ഡ് ഡയറി 03.03.2021ന് വൈകുന്നേരം അഞ്ചുമണിക്ക് വീണ്ടും ഞാന്‍ പേടിയാട്ട്കാവിലേ ക്കാണ് പോയത്. പനയമഠം തറവാട്ടിലെ രാജേഷേട്ടന്റെ മക്കളോട് കാര്യങ്ങള്‍ ചോദിച്ചറി യുക എന്നതായിരുന്നു ലക്ഷ്യം. ചെന്നപ്പോള്‍ ആദ്യം പോയപ്പോഴുള്ള അതേ അന്ത രീക്ഷം തന്നെയായിരുന്നു. രാജേഷേട്ടനും മക്കളും കാവില്‍ വിളക്ക് വെയ്ക്കുകയായിരു 279 ന്നു. എനിക്ക് പേടിയാട്ടമ്മയെകുറിച്ചും ഉത്സവത്തെക്കുറിച്ചും കുട്ടുകളുമായി സംസാരി ക്കണം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ രതിനുമായി അരമണിക്കൂറോളം സംസാരിച്ചു. 03.03.207ലെ ഫീല്‍ഡ് നോടു രതിന്‍ പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തിന് ഞങ്ങള്‍ അടിച്ച് പൊളിക്കും. കുടുംബക്കാര്‍ എല്ലാവരും വരും. © ഇവിടെ ഒരുക്കങ്ങള്‍ക്ക് സഹായിക്കും. വിളക്കില്‍ തിരിയിട്ട് എണ്ണയൊഴിച്ച് കത്തി ക്കും. ൦ ചടങ്ങ് കഴിഞ്ഞാല്‍ എന്റെ കൂട്ടുകാരൊടൊത്ത് ചുറ്റിക്കറങ്ങാന്‍ പോകും. കളിപ്പാട്ട ങ്ങള്‍ വാങ്ങും. വൃത്യസ്തതരം ഭക്ഷണങ്ങളൊക്കെ വാങ്ങി കഴിക്കും. ൦ അലങ്കാര മത്സ്യം, ചെടി ഇവ വാങ്ങും. © ഉത്സവത്തിന് വീട്ടില്‍ വരുന്നവരൊക്കെ വാക്കാശ് തരും. ആ കാശിനാണ് സാധനങ്ങ ളൊക്കെ വാങ്ങുക. ൦ ഒരാഴ്ചയോളം നല്ല തിരക്ക് ഉണ്ടാവും. © പേടിയാട്ടമ്മയ്ക്ക് ഒരു മകനുണ്ട്, ജാതവന്‍. ജാതവന്‍ കോട്ടയിലാണ് മകന്‍ ഉള്ളത് ൦ ദേവിയോട ഡ്രാര്‍ത്ഥിച്ചാല്‍ എല്ലാ കാര്യങ്ങളും സാധിക്കും. 29. ഫില്‍ഡ് ഡയറി 03.03.2017-ന് വൈകുന്നേരം അഞ്ചരമണിക്ക് ഞാന്‍ മകനുമായി സംസാരിച്ചുകൊ ണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകള്‍ നവ്യ അവിടേക്ക് വന്നു. ഒലി്രംക ടവ് എന്ന സ്ഥലത്താണ് ഇവരുടെ വീട്, അവിടെ നിന്ന് തറവാട്ടിലേക്ക് താമസിക്കാന്‍ വന്നതാണ്. അഞ്ചാം ക്ലാസിലാണ് അവള്‍ പഠിക്കുന്നത്. കാവില്‍നിന്ന് തന്നെയാണ് പേടിയാട്ടു ഉത്സവത്തെ കുറിച്ച അവളോടു സംസാരിച്ചത്. പതിനഞ്ച് മിനിറ്റോളം ആ കുട്ടി യോട് സംസാരിച്ചു. അവളുടെ കൊച്ചു മനസ്സിലുള്ള കാര്യങ്ങള്‍ അവള്‍ പറഞ്ഞുതുടങ്ങി. 03.03.2017 ലെഫിീില്‍ഡ് നോടു നവ്യ പ്റഞ്ഞകാര്യങ്ങള്‍ ൦ ഒരാഴ്ച മുമ്പ് തന്നെ തറവാട്ടിലെത്തി കാവ് വൃത്തിയാക്കാന്‍ സഹായിക്കും. ൦ ഞങ്ങള്‍ കുട്ടികളെല്ലാവരും ചേര്‍ന്ന് വിളക്ക് കത്തിക്കും. © ഉത്സവദിവസം പുലര്‍ച്ചെ ദേവിയെ എടുത്ത് നീരാടിക്കാന്‍ കൊണ്ടുപോകും. ൦ ദേവിയെ വൈകുന്നേരം കൊണ്ടുവരും. © ഉത്സവം കഴിഞ്ഞാല്‍ ഞങ്ങള്‍ കറങ്ങാന്‍ പോകും. ൦ വാക്കാശ്കൊണ്ട് സാധനങ്ങള്‍ വാങ്ങിക്കും. ൭൦ ജാതവന്‍ ഉത്സവത്തിന്റെ അന്ന് മാശ്രമാണ് ഇവിടെ വരുന്നത്. ൦ ജാതവന്‍ ദേവിയുടെ മകനാണ്. ൦ ജാതവനെ കൊണ്ടുവരുന്നവര്‍ക്ക് ഞങ്ങള്‍ ദക്ഷിണ കൊടുക്കും. © ഉത്സവത്തിന് കുറേ കളിപ്പാട്ടങ്ങളും, മധുരപലഹാരങ്ങളും വാങ്ങും. 280 ൦ കളിയാട്ടക്കാവിലെ ദേവിയുടെ അടുത്ത് പോകാന്‍ പറ്റില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ൦ ഞാന്‍ ഒരു പ്രാവശ്യം കളിയാട്ടക്കാവില്‍ പോയിട്ടുണ്ട്. ൦൭ ഉത്സവത്തിന് എന്റെ കൂട്ടുകാരും കുടുംബക്കാരും എല്ലാവരും വരും. അപ്പോള്‍ എനിക്ക് ഭയങ്കരസന്തോഷമാണ്. 30. ഫില്‍ഡ് ഡയറി 03.03.2017-ന് പേടിയാട്ട്കാവില്‍ വൈകുന്നേരം നവ്യയോട് സംസാരിച്ചുകൊണ്ടി രിക്കുന്നതിനിടയിലാണ് രാജേഷേട്ടന്റെ മകള്‍ അവിടേയ്ക്ക് തുളളിച്ചാടി വന്നത്. അവ ളുടെ പേര്‍ രമിത എന്നാണ്. ആറ് വയസ്സാണ് അവള്‍ക്ക്. ഒന്നാംക്ലാസില്‍ പഠിക്കുന്നു. പേടിയാട്ടു ഉത്സവത്തെക്കുറിച്ച് പത്ത് മിനിറ്റ് അവളോട് ചോദിച്ചറിഞ്ഞു. അവള്‍ അച്ഛനെ സഹായിക്കാന്‍ വന്നതായിരുന്നു. വിളക്ക് കത്തിക്കുകയായിരുന്നു. ഫീല്‍ഡ് നോടു രമിത പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തിന് ചേച്ചിമാര്‍ വരും. ൦ എനിക്ക് കുറേ വാക്കാള്‍ കിട്ടും. ൦ എന്റെ കൂട്ടുകാരും അവരുടെ അച്ഛനും അമ്മയും ഒക്കെ വരും. ൦ ഞങ്ങള്‍ എല്ലാവരും പുറത്ത് കറങ്ങാന്‍ പോകും. ൦ ജിലേബി, വള, മാല തുടങ്ങി കുറേ സാധനങ്ങള്‍ വാങ്ങും. ൦ അച്ഛന്‍ എനിക്ക് പാവയെ വാങ്ങിതരും, ഉയഞ്ഞാലില്‍ കയറ്റും. ൦ ഈ സ്ഥലത്തിന് പേടിയാട്ടകാവ് എന്നാണ് പറയുക. ൦ ദേവിയെയാണ് പേടിയാട്ടമ്മ എന്ന് പറയുന്നത്. ൦ ദേവിയോട് കാക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. 31, ഫീല്‍ഡ് ഡയറി 15.03.2017 വൈകുന്നേരം ആറുമണിക്ക് ഞാന്‍ പേടിയാട്ട്കാവിനടുത്തുള്ള പനയ മഠം തറവാട്ടിലേക്കാണ് പോയത്. ചെന്നപ്പോള്‍ തറവാട്ടിലെ കാരണവത്തിയായ മാലതി യേട്ടത്തിയെ കണ്ടു. ഞാന്‍ എന്റെ പേര്‍ പറഞ്ഞു. പേടിയാട്ടകാവിനെക്കുറിച്ചും, ദേവിയുടെ വരവിനെക്കുറിച്ചും എന്റെ പഠനത്തിന്റെ ഭാഗമായി കുറച്ച് കാര്യങ്ങള്‍ അറി യാന്‍ വന്നതാണെന്ന് പറഞ്ഞു. ഒരു മണിക്കൂറോളം സംസാരിച്ചു. ദേവി വന്നതിന്റെ പിന്നിലെ കഥയും ഉത്സവത്തിന്റെ ചടങ്ങുകളെപ്പറ്റിയും പറഞ്ഞുതുടങ്ങി. 05.03.2017 ലെ ഫീല്‍ഡ് നോട് മാലതി പറഞ്ഞകാര്യങ്ങള്‍ ൦ കടപ്പുറത്ത് നിന്നാണ് ദേവിയെ കിട്ടിയത്. പിന്നീട് ബിംബമാക്കി. ൦൭ ഉത്സവത്തിന് ഒരു മാസം മുമ്പുതന്നെ കാവിലും പറമ്പിലും പുല ചെത്തിക്കോരി പരി സരം വൃത്തിയാക്കും. ൦൭ കാവിന്റെ ഓട് പെയിന്റടിക്കും. 281 ൦ സ്ത്രീകളെല്ലാവരും കൂടി ഏഴ് ദിവസം നെല്ല് കുത്തിയൊരുക്കും. ൦൭ പത്തോളം സ്ത്രീകള്‍ ഉണ്ടാകും നെല്ല് കുത്താന്‍ ൦൭ മൂന്ന് ദിവസംകൊണ്ട് കാവിന്റെ മുറ്റം വൃത്തിയാക്കും. © ഉണക്കലരി, അവില്‍, മലര്‍ എന്നിവ കുത്തിയൊരുക്കും. ൦ പഴം പുകവയ്ക്കല്‍ ചടങ്ങ് ഉണ്ടാവും ൦ വിളക്ക് വെക്കുന്നത് പുരുഷന്മാരും കുട്ടികളും ആണ്. ൦ ഏഴ് ദിവസം ധാരാളം ജോലിയുണ്ടാവും. ൦ ജോലി ചെയ്യുന്നതിന് കാശ് തരും. വാക്കാശ് തരും. ൦ കുറേ ദിവസം മുമ്പ് (വതം തുടങ്ങും. ൦ മീനും ഇറച്ചിയും വാവ് കഴിഞ്ഞേ ഉപയോഗിക്കൂ. ൦ മീനും ഇറച്ചിയും ഒഴിച്ചുളളത് അകത്ത് വെച്ച് കൊടുക്കണം. © ഉത്സവത്തോടടുത്ത് പതിനൊന്ന് മണിക്ക് കലശം കൊണ്ടുവരണം. ൦ കലശം കുടഞ്ഞ് കാവിന്റെ പരിസരം വൃത്തിയാക്കണം. ൦ തുലാം മാസത്തിലെ കറുത്തവാവിന് ശംഖ വിളിക്കും. © പെരുവണ്ണാന്മാര്‍ വന്ന് ദേവിയെ എടുക്കും. ഒറ്റയായാണ് ആളുകള്‍ വരിക. ൦ അഞ്ചു പേരോ, ഏഴു പേരോ ആയാണ് വരിക. © ദേവിയുടെ ആഭരണം പണ്ട് കളഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് ഇന്നും ദേവി കുന്നത്ത് റോഡില്‍ എത്തുമ്പോള്‍ ആഭരണം തിരയുന്നു. ൦ ശ്വാസം മുട്ടല്‍ കുറയാന്‍ ജാതവന്‍ പാളയും കയറും വഴിപാടായി നല്‍കാറുണ്ട്. ൦ താലി, വെളിച്ചെണ്ണ, തിരി, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, ഓലച്ചുട്ട് തുടങ്ങി യവ വഴിപാടായി നല്‍കാറുണ്ട്. ൦൭ പേടിയാട്ട അമ്പലത്തിന്റെ സൈഡിലായി തൂക്കിയിട്ട ചരകത്തിലാണ് ഭഗവതിയെ ഉത്സ വദിവസം ഒരുക്കുക. ൦ ഉത്സവം കഴിഞ്ഞാല്‍ അത് അവിടെ തന്നെ വെയ്ക്കും. ൦ ദഗവതിയെ പൊക്കിപിടിക്കുന്നതിന് ഏഴ് കോല് ഉണ്ട്. മുളകൊണ്ടാണ് അത് ഉണ്ടാ ക്കുക. © ഉത്സവത്തിന് ഒരാഴ്ച മുമ്പേ അത് പൊടിതട്ടി തുടച്ച് വൃത്തിയാക്കും. ൦ ദഗവതിയെ അണിയിക്കാനുള്ള പട്ട് ഇവിടെയാണ് സൂക്ഷിക്കുന്നത്. ൦ നാല്‍പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ടു. ൦ ദേവിക്ക് അഞ്ച് മക്കളുണ്ട്. കാവിനകത്താണ് അവര്‍ ഉളളത്. ൦ ദേവി മക്കളെ നോക്കിയാണ് ഇരിക്കുന്നത്. 32, ഫീല്‍ഡ് ഡയറി 20.03.2017 ന് വൈകുന്നേരം നാലുമണിക്ക് ഞാന്‍ ഇല്ലിക്കല്‍ പടിക്കല്‍ മുരളിയേ ട്ടന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന് അറുപത് വയസ്സുണ്ട്. ജാതവനെ എഴുന്നള്ളിക്കുന്ന തില്‍ പ്രധാനിയാണദ്ദേഹം. ചെന്നപ്പോള്‍ അദ്ദേഹം എവിടെയോ പോയിരിക്കുകയായിരു ന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹമെത്തി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ദേവിയെ 282 കുറിച്ചുളള ഐതിഹ്യം ഒന്ന് പറഞ്ഞുതരണമെന്ന് പറഞ്ഞു. അരമണിക്കൂര്‍ അദ്ദേഹം എന്നോട് സംസാരിച്ചു. 20.03.2017 ലെഫില്‍ഡ് നോട്ട് മുരളി പറഞ്ഞ കാര്യങ്ങള്‍ ൦ രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട് ദേവിയുടെ വരവിന്. © ദേവി മരത്തിന്റെ പുറത്ത് സഞ്ചരിച്ചാണ് വന്നത്. ൦ ബാലാതുരുത്തി പുഴവഴിയാണ് യാത്ര ചെയ്തത്. വളരെ ആഴം കൂടിയ സ്ഥലമാണി ത്. ൦൭ വാക്കയില്‍ കറുത്തമ്മാട്ടില്‍ തറവാട്ടിലെ കാരണവര്‍ ഉപ്പ് വിറ്റ് തീരാഞ്ഞപ്പോള്‍ തോണിയില്‍ തന്നെ കിടന്നുറങ്ങി. ഉപ്പ് കുറുക്കുന്നവരായിരുന്നു അവര്‍. ൦൭ ഉറക്കത്തിനിടയില്‍ പെട്ടെന്ന് ചിലമ്പിന്റേയും അരമണിയുടെയും ശബ്ദം കേട്ടു ഞെട്ടി യുണര്‍ന്നു. ൦ ഒഴുകി വരുന്ന മരത്തില്‍ ബാലികയുടെ രൂപത്തില്‍ ഒരു പെണ്ണ് ഇരിക്കുന്നു. ൦ പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട കാരണവര്‍ ആര്‍ത്തുവിളിക്കുകയും ചെയ്തു. എന്തോ അപകടം പറ്റിയതാണെന്ന് കരുതി സഹോദരി ഓടി വന്നു. ൦ സഹോദരി അശുദ്ധിയായിരുന്നു. ൦ സഹോദരിയെ കണ്ട ദേവി വെള്ളത്തിലേക്ക് എടുത്തുചാടി. ഏന്തിപ്പിടിച്ച് വലിച്ച പ്പോള്‍ തല കൈയ്യില്‍ പോന്നു. ൦ ബാലാതിരുത്തിയിലെ മടവമ്പാട്ട കുടിയിരുത്തണമെന്ന് ദര്‍ശനം കിട്ടിയപ്പോള്‍ അവിടെ കുടിയിരുത്തുകയും ശേഷം അവിടെ പോരാ എന്ന് നാടുവാഴി പറഞ്ഞ തിനെത്തുടര്‍ന്ന് പേടിയാട്ട് കുടിയിരുത്തുകയും ചെയ്തു. ൦ ദേവിയുടെ മകനാണ് ജാതവന്‍. ജാതവന്‍ രണ്ട് അനുജന്മാരുണ്ട്. ൦ അനുജന്മാര്‍ സസ്യബുക്കുകളാണ്. അവര്‍ ഒരേ പഠര്രത്തില്‍ ഉണ്ടും ഉറങ്ങിയും കഴി ഞ്ഞുപോകുകയായിരുന്നു. ൦ അവരില്‍ ഒരാള്‍ മറ്റൊരാളോട് പറയാതെ എവിടേക്കോ പോയി. അതിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കുകയും ചെയ്തു. © ആ ചോരപ്പുള്ളികളാണ് ജാതവന്റെ ദേഹത്തുള്ളത്. ൭ സ്ഥാനപ്പേരാണ് കോട്ട എന്നത്. ൦ എരമംഗലന്‍, തേഞ്ഞിപ്പലന്‍, പരുത്തിക്കാടന്‍ ഇതെല്ലാം സ്ഥാനപ്പേരാണ്. ൦ ജാതവനെ എഴുന്നള്ളിക്കാന്‍ അവകാശം കോട്ുടയ്ക്കാണ്. ൦ ജാതവന്‍ എഴുന്നള്ളുന്ന കുതിരയെ അണിയിച്ചൊരുക്കുന്നത് തേഞ്ഞിപ്പലനാണ്. ൦ കെട്ടിച്ചുറ്റാനുള്ള മുണ്ട്, കാക്കൊട ഇതൊക്കെ എടുക്കണമെങ്കില്‍ കോട്ട എത്തണം. ൦ കോട്ടയുടെ സാന്നിദ്ധ്യത്തില്‍ വെറ്റിലച്ചെല്ലം തരും. ൦ കാരണവത്തിയാണ് കോട്ടയെ സ്വീകരിക്കുന്നത്. ൦ പഴയപോലെ ഇപ്പോള്‍ അതൊന്നും ഇല്ല. ൦ ഇപ്പോള്‍ പുകയില, വെറ്റില മാത്രമേ ഉള്ളൂ. 283 33. ഫീല്‍ഡ് ഡയറി 21.03.2017ന് വൈകുന്നേരം നാലുമണിക്ക് ഇടച്ചിറയിലെ തോട്ടോളി തറവാട്ടിലെ ശാരദേടത്തിയെ കാണാന്‍ പോയി. പേടിയാട്കാവുമായി അവകാശ ബന്ധങ്ങളൊന്നും അവര്‍ക്കില്ല. കാവിന്റെ പരിസര്രപദേശത്ത് താമസിക്കുന്നവരില്‍ ഒരാളാണ്. ഞാന്‍ അവ രുടെ വീട്ടിലേയ്ക്ക് കയറിച്ചെന്ന് ശാരദേടത്തിയെ വിളിച്ചു. അവര്‍ ഉമ്മറത്തേയ്ക്ക് വന്ന് എന്നോടിരിക്കാന്‍ പറഞ്ഞു. പേടിയാട്ട്കാവിലെ ഉത്സവത്തെ സംബന്ധിച്ച് ചില കാര്യ ങ്ങള്‍ അറിയണമെന്നും ഇതെന്റെ പഠനത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. ഉത്സവത്തിന് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. അരമണിക്കൂര്‍ അവര്‍ സംസാരിച്ചു. 21,03.2017ലെ ഫീല്‍ഡ് നോട് ശാരദ പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തോടനുബന്ധിച്ച് വീടും പറമ്പും വൃത്തിയാക്കും. പറമ്പില്‍ ഒറ്റ പുല്ലുപോലും ഉണ്ടാവില്ല. ൦ വീട് പെയിനറടിക്കും ൦ ദേവിയെ പേടിയാട്ട് നിന്ന് പുലര്‍ച്ചെ കൊണ്ടുപോകുമ്പോഴും ഉച്ചയ്ക്കും വിളക്ക് കത്തിക്കും. ൦ പുലര്‍ച്ചെ ദേവിയെ കൊണ്ടുപോകുമ്പോള്‍ വീട്ടിലെ ലൈറ്റ് ഓഫാക്കും. © ചൂട്ട, താലി, മഞ്ഞപ്പൊടി, വെളിച്ചെണ്ണ എന്നിവയാണ് നേര്‍ച്ചയായ് കൊടുക്കുക. ൦ മാസമുറയായാല്‍ വീട്ടില്‍ നില്‍ക്കില്ല. ൦ മുറ്റത്ത് ചാണകം തളിക്കണം. ൦ ദേവിയെ ഉച്ചക്ക് കൊണ്ടുവരുമ്പോഴേയ്ക്കും നമ്മള്‍ ഭക്ഷണം കഴിച്ച് ബാക്കിയുള്ളത് മണ്ണില്‍ കുഴിയുണ്ടാക്കി കുഴിച്ചിട്ട ചാണകം മെഴുകും. ൦ റോഡെല്ലാം വൃത്തിയാക്കും. ൦ ദേവി കുന്നത്ത് റോഡിലെത്തുമ്പോള്‍ പണ്ട് കളഞ്ഞുപോയ താലി തിരയും. അന്നേരം ഭഗവതിയുടെ രൂപത്തിന് പൊക്കാന്‍ പറ്റാത്ത ഭാരം ഉണ്ടാകുന്നു. ൦ ദേവിയുടെ സ്വര്‍ണ്ണം മനേഴിയിലാണ് സൂക്ഷിക്കുക. ൦ ദേവിയുടെ മകനാണ് ജാതവന്‍ ൦ കടലുണ്ടിയുടെ വലിയ ആഘോഷമാണ് വാവുത്സവം. © ദൃഗവതിയുടെ വരവിന്റെ പിന്നിലും ഒരു കഥയുണ്ട്. ൦൭ ഉപ്പ് കുറുക്കാന്‍ പോയ ഒരാള്‍ കടലില്‍ തോണിയുടെ അറ്റത്ത് നല്ല സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവളെ പിടിക്കാന്‍ പോയി. ൦ പങ്കായം കൊണ്ട് പിടിച്ചപ്പോള്‍ തല മുറിഞ്ഞുപോയി. ൦ അതുമായി ഓടി കുന്നത്ത് വന്ന് ഇരിക്കാന്‍ തോന്നിയില്ല. കര്‍ത്തങ്ങാട്ട വന്നപ്പോള്‍ അവിടെയും ഇരിക്കാന്‍ തോന്നിയില്ല. പിന്നീട് പേടിയാട്ട് വന്നിരുന്നു. ൭ ഉത്സവദിവസം അണ്ടിശ്ശേരി പുഴയില്‍ കൊണ്ടുപോയി കുളിപ്പിക്കും. ൦൭ കുന്നത്ത് പടകാളിത്തല്ല് കണ്ട് ദേവി ആസ്വദിക്കും. 284 34. ഫീല്‍ഡ് ഡയറി 22.03.2017ന് വൈകുന്നേരം നാലുമണിക്ക് വാക്കയില്‍ കറുത്തമ്മാട്ടില്‍ ബിന്ദുവിനെ കാണാന്‍ പോയി. വീട്ടില്‍ ചെന്ന് ബിന്ദുവുമായി സംസാരിച്ചു. ചെന്ന വിവരം പറഞ്ഞു. പേടിയാട്ട്കാവിലെ ഉത്സവത്തെകുറിച്ച് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരണമെന്ന് പറ ഞ്ഞു. പത്ത് മിനിറ്റ് അവരോട് സംസാരിച്ചു. 22,03.17ലെ ഫീല്‍ഡ് നോടു ബിന്ദു പറഞ്ഞ കാര്യങ്ങള്‍ © പേടിയാട്ടുമായി വലിയൊരു ബന്ധം ഞങ്ങള്‍ക്കുണ്ട്. ൦൭ ഉത്സവത്തിന് ഏഴ് ദിവസം മുമ്പ് പനയമഠം തറവാട്ടിലെ ഒരാള്‍ നെല്ല് കൊണ്ട് വന്ന് തരും. ൦൭ നെല്ല് കുത്തി അരിയാക്കി പേടിയാട്ടെത്തിക്കണം. ൦ പതിനാല്‍ ദിവസത്തെ തം എടുക്കണം. ൦ നെല്ല് കുത്തി അരിയാക്കികൊടുക്കുന്നതിന് അവര്‍ ഞങ്ങള്‍ക്ക് കൂലി തരും. ൦ ഉത്സവം കഴിഞ്ഞാല്‍ അവിടെനിന്ന് ഒരോഹരി ഉണ്ടാവും. ൦ പഴം, വെള്ളരി, ഇളനീര്‍ എന്നിവയാണ് കിട്ടുക. ൦൭ തരുന്നതിന്റെ പകുതി കോട്ടക്കടവിലെ കോട്ട അമ്പലത്തിലേയ്ക്കും കൊടുക്കണം. 35. ഫീല്‍ഡ് ഡയറി 24.03.2017 ന് വൈകുന്നേരം മൂന്നുമണിക്ക് ഞാന്‍ പോയത് പേടിയാട്ടുകാവുമായി അവകാശബന്ധമുള്ള ഒരു മുസ്ലീം കുടുംബത്തിലേയ്ക്കാണ്. ഖാദര്‍ എന്നാണ് കുടുംബ നാഥന്റെ വീട്. നൈന്ത്രം വീട്ടില്‍ തറവാട്ടുകാരനാണ്. അദ്ദേഹത്തോട് ഞാന്‍ ചെന്ന കാര്യം പറഞ്ഞു. വീട്ടിലേക്ക് ക്ഷണിച്ചിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. പേടി യാട്ട്കാവിലെ ഉത്സവവുമായി നിങ്ങള്‍ക്കുള്ള അവകാശത്തെക്കുറിച്ച് ഒന്നു പറഞ്ഞു തര ണമെന്ന് പറഞ്ഞു. പത്ത് മിനിറ്റ് അവിടെയിരുന്നു സംസാരിച്ചു. 24.03.2017ലെ ഫീല്‍ഡ് നോട് ഖാദര്‍ പറഞ്ഞ കാര്യങ്ങള്‍ © പണ്ട് വാഹനസനകര്യങ്ങള്‍ ഇല്ലാത്ത സമയത്ത് ചെണ്ടക്കാര്‍ ഇവിടെയാണ് വന്ന് താമസിച്ചിരുന്നത്. ൦ ഇവിടെ ചെണ്ട മുറുക്കുക എന്ന ചടങ്ങാണുള്ളത്. ൦ ഇപ്പോള്‍ ആ ചടങ്ങിനുവേണ്ടി മാ്രം ഇവിടെ വന്ന് ചെണ്ട ഒന്നു മുറുക്കുന്നു. ൦ പണ്ടുകാലത്ത് ചെണ്ടക്കാര്‍ക്ക് വേണ്ട ഭക്ഷണം ഇവിടെ നിന്നാണ് കൊടുത്തിരുന്നത്. 36, ഫില്‍ഡ് ഡയറി 01.04.17ന് രാവിലെ പത്തു മണിക്ക് പത്മ്രശീ ബാലന്‍ പൂതേരിയെ കാണാന്‍ അദ്ദേ ഹത്തിന്റെ വീട്ടില്‍ പോയി. ക്ഷേ(്രങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ എഴുതിയ ആളാണ് അദ്ദേഹം എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വീട്ടില്‍ പോയത്. 285 പേടിയാട്ടുകാവിലെ ഉത്സവത്തെക്കുറിച്ച് അറിയാന്‍ വന്നതാണെന്നും, പേടിയാട്ടുകാവിനെ മുന്‍നിര്‍ത്തി അമ്മ ദൈവങ്ങളെകുറിച്ചുള്ള പഠനത്തിലാണ് ഞാനെന്നും പറഞ്ഞു. അദ്ദേ ഹത്തിന്റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല. ഈ വിവരം എനിക്ക് നേരത്തെതന്നെ അറിയാമാ യിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. 01.04.2017 ലെ ഫീല്‍ഡ് നോട് ബാലന്‍ പൂതേരി പറഞ്ഞ കാര്യങ്ങള്‍ ൦൭ പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും എന്ന് പേടിയാട്ടുകാവിനെ ക്കുറിച്ച് ഒരു ചൊല്ലുണ്ട്. ൦ ദേവിക്ക് അരുപത്തിനാല്‍ രൂപങ്ങളുണ്ട്. ൦ പേടിയാട്ടമ്മയുടെ അനിയത്തിയാണ് അമ്മാഞ്ചേരി അമ്മ ൦ ജ്യേഷഠത്തി, അനുജത്തി എന്നത് അവരുടെ ശക്തിയിലും സ്വഭാവത്തിലുമുള്ള വ്യത്യാസമാണ്. ൦ ഏറ്റവും ശക്തമായ രൂപമാണ് കളിയാട്ടക്കാവില്‍. ൦ ജ്യേഷഠത്തിക്ക് അതിനേക്കാളും രനദ്രഭാവമാണ് ഉളളത്. ൦ തുലാമാസത്തിലെ വാവിനാണ് ഉത്സവം നടക്കുക. ൦ പിതൃക്കള്‍ക്ക് ബലികര്‍മ്മങ്ങളുണ്ട് ൭ താഴ്ന്ന ജാതിയില്‍പ്പെട്ടവരായിരുന്നു ഉത്സവത്തിന് പണ്ട് വന്നിരുന്നത്. പഴയകാലത്ത് അവര്‍ക്ക് അമ്പലത്തില്‍ കയറാന്‍ അവകാശമുണ്ടായിരുന്നില്ല. ൦ അവര്‍ക്കുള്ള അവസരമായിരുന്നു പേടിയാട്ട് വാവുത്സവം. ൦ ദേവിയുടെ തലയാണ് ഒഴുകി വരുമ്പോള്‍ കിട്ടിയത്. ൦ തലകിട്ടണമെങ്കില്‍ ആള്‍ മരിക്കണം. അപ്പോഴാണ് പിതൃകര്‍മ്മം ചെയ്യുക. ൦ എല്ലാവരും വരും എന്നതുകൊണ്ട് ഉത്സവം ഒരു സാമൂഹയ ഒത്തുകൂടലാണ്. ൦ താഴെക്കിടയിലുള്ളവര്‍ക്കുള്ള പ്രധാന ഉത്സവമാണ് കളിയാട്ടക്കാവിലെ ഉത്സവം. ൦ പേടിയാട്ടാണ് തല കിട്ടിയത്. ൦ മുഖം വെച്ചാണ് ഇവിടെ എഴുന്നള്ളത്ത് നടത്തുക. ൦ ഗുരുവിന്റെ ഉപാസനയിലൂടെയാണ് പേടിയാട്ടിന് ചൈതന്യം വരുന്നത്. 37. ഫീല്‍ഡ് ഡയറി 02.05.2017 ന് വൈകുന്നേരം മൂന്നുമണിക്ക് പുഴയ്ക്കല്‍ വേലായുധന്‍ എന്നവരുടെ വീട്ടിലേയ്ക്കാണ് പോയത്. അദ്ദേഹത്തെ കണ്ടു. എന്റെ പഠനത്തിന്റെ ഭാഗമായി പേടി യാട്ട്കാവിലെ ഉത്സവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ വന്നതാണ് എന്ന് പറഞ്ഞു. ഉത്സവ ത്തിന് ഇവരുടെ പങ്കിനെപറ്റി ചോദിച്ചറിഞ്ഞു. ഒന്നരമണിക്കൂര്‍ സംസാരിച്ചു. 02.05.2017 ലെ ഫീല്‍ഡ് നോട് വേലായുധന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ദേവിയുടെ ഉത്സവത്തിനിടയില്‍ പടകാളിത്തല്ല് നടത്തുന്നത് ഞാനും കൂട്ടുകാരും ആണ്. 286 ൦ വളരെ വാശിയോടെ ഞങ്ങള്‍ കളിക്കും. ൦ ദേവി കാണാന്‍ ഇരിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ അത്രയ്ക്ക് വാശിയില്‍ കളിക്കുന്ന ത്. ൦ പടകാളിക്കണ്ടത്തില്‍ വെച്ച് സമ്മതം തരുന്നത് മോഹനന്‍ അമ്പാളിയാണ്. ൦ പടകാളിത്തല്ല് നടത്തുന്നവര്‍ക്ക് വേണ്ടിയുള്ള കൂലി തരുന്നതും അമ്പാളിക്കാരാണ്. ൦ പടകാളിത്തല്ലിന് ഏഴ് ദിവസത്തെ (വതം എടുക്കുന്നു. ൦൭ രണ്ട് എതിര്‍ കക്ഷികള്‍ തമ്മിലാണ് തല്ല് നടത്തുന്നത്. ൭ കുന്നത്ത് തറവാടിന് നേരെ അപ്പുറത്തുള്ള വയലിലാണ് പടകാളിത്തല്് നടത്തുക. ൦൭൦ ഞാനും എന്റെ തറവാട്ടുകാരും ഫറോക്ക് കരുവന്‍തിരുത്തി കുഴിപ്പള്ളി തിയു തറവാ ട്ടിലെ സുബ്രഹ്മണ്യനും കൂട്ടരും വെല്ലാപ്പുന്നി പെരുവണ്ണാന്‍ തറവാട്ടിലെ സുന്ദരനും കൂട്ടരും പടകാളിത്തല്ലില്‍ പങ്കെടുക്കുന്നു. ൦ ദൃഗവതി കുന്നത്തേക്ക് പോരുന്ന വഴിയില്‍ കക്കാട്ടുപാടത്തുവെച്ച് വെളിച്ചപ്പാട് മൂത്ത പെരുവണ്ണാനോട് രാശി ചൊല്ലി മനേഴി ഇല്ലത്തിനടുത്തെത്തുമ്പോള്‍ കോമരക്കാരന്‍ മാ്രം ഇല്ലത്തേക്ക് ചെല്ലുന്നു. © ഇല്ലത്ത് നിലവിളക്കും പറയില്‍ നെല്ലും നാഴിയില്‍ അരിയും വാഴക്കുല, കസവിന്റെ മുണ്ട് എന്നിവ ഒരുക്കി കാത്തുനില്‍ക്കുന്നു. © ആ സമയം വെളിച്ചപ്പാട് മൂസതിനോട് സമ്മതം ചോദിച്ച് തിരിച്ചുപോരുന്നു. ൦ ശേഷം വെളിച്ചപ്പാട് അമ്പാളിയുടെയും ഞങ്ങളുടെയും കൈപിടിച്ച് പടകാളിക്കണ്ട ത്തിലേക്ക് കൊണ്ടുപോകുന്നു. © ആ സമയം തല്ലുന്നവര്‍ വരമ്പത്ത് കയറി നില്‍ക്കണം എന്നാണ്. ൦ അമ്പാളിയും വെളിച്ചപ്പാടും കണ്ടം കലക്കുന്ന ഒരു ചടങ്ങുണ്ട്. (പാടത്തിറങ്ങി വെള്ളം ഇളക്കുന്നു). ൦ ശേഷം വെളിച്ചപ്പാടിന്റെ കല്‍പ്പന കഴിഞ്ഞ് (ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍) ഏറ്റ്, ഏറ്റ്, ഏറ്റ്, എന്ന് മൂന്നു തവണ കോമരക്കാരന്‍ ചൊല്ലിയതിനുശേഷം പടകാളിത്തല്ല് ആരംഭിക്കുന്നു. ൦ അതുകഴിഞ്ഞ് തമ്പുരാട്ടി കുന്നത്ത് വന്നിരുന്ന് ഇളനീര്‍ കുടിച്ച് പടകാളിത്തല്ല് ആസ്വ ദിക്കുന്നു. ൦ ഈ സമയം ഉറ്റച്ചെണ്ട ഒറ്റക്കൊട്ടു മാത്രമാണ് കൊട്ടുന്നത്. ൦ ദഗവതി കറുത്തങ്ങാട്ടേക്കു നോക്കിക്കഴിഞ്ഞാല്‍ ആ സമയം പടകാളിത്തല്ലില്‍ ഏര്‍പ്പെടുന്നവര്‍ തണ്ടാംവിരല്‍ചെളിയില്‍ കുത്തി മൂന്നു തവണ കൂവണം എന്നുണ്ട്. ൦ ആ സമയം ഭഗവതി കറുത്തങ്ങാട്ടേക്ക് യാത്രയാകുന്നു. ൦ അതുവരെ തല്ല് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ൭൦ ആദ്യകാലങ്ങളില്‍ ഒരു പാന്‍കളളും അറുപത്തി-രണ്ടേകാല്‍ ഉറുപ്പികയും ആയിരുന്നു ഉണ്ടായിരുന്നത്. ൦ കൂലിയില്‍ പകുതി ഫറോക്കുകാര്‍ക്കുള്ളതാണ്. ൦ ഇന്ന് കൂലി 3800 വരെയായി ഉയര്‍ന്നു. ൦ കാണികള്‍ പത്തും ഇരുപതും ഒക്കെയായി നല്‍കാറുണ്ട്. 287 © തല്ലിനുശേഷം പണവുമായി അമ്പാളി ശ്രീനിവാസന്റെ വീട്ടില്‍പോയി കുളി കഴിയു മ്പോഴേക്കും നാല് ലിറ്റര്‍ മദ്യം ശ്രീനിവാസന്‍ കളിക്കാര്‍ക്കായി നല്‍കുന്നു. ൦ ഞാനും സുബ്രഹ്മണ്യനും കുടിക്കാറില്ല. ഞങ്ങള്‍ ചായയും മൈസൂര്‍ പഴവും കഴി ക്കും. ൦ ഞാന്‍ കിട്ടുന്ന പണം തുല്യമായി എല്ലാവര്‍ക്കും വീതിച്ചുനല്‍കി പിരിയുന്നു. ൦ ആയിരത്തൊന്ന് ചൂട്ട് അമ്പാളിക്കാര്‍ നല്‍കണമെന്നുണ്ട്. ൦ തെക്കൂടത്തുകാര്‍ 1001 ഓലയും മടലും നല്‍കണമെന്നുണ്ട്. ൭ പത്തെണ്ണം പച്ചാട്ട കുഞ്ഞിരാമനെ ഏല്‍പ്പിക്കും. ൦ ആ ചുട്ടാണ് ഭഗവതിയെ പുലര്‍ച്ചെ മാട്ടുമ്മത്തോട്ടില്‍ ശുദ്ധി ചെയ്യാന്‍ പോകുമ്പോള്‍ ഉപയോഗിക്കുന്നത്. 38. ഫീല്‍ഡ് ഡയറി 03.05.2017ന് വൈകുന്നേരം അഞ്ചുമണിക്ക് കൊല്ലേരി തറവാട്ടിലെ (തിയ്യ തറ വാടാണ്) ലക്ഷ്മിയേടത്തിയെ കാണാന്‍ പോയി. ഇവര്‍ക്ക് പേടിയാട്ടുകാവുമായി ഏത് തരത്തിലുള്ള ബന്ധമാണുളഉള്ളതെന്ന് ചോദിച്ചറിയാനാണ് ഞാന്‍ പോയത്. പത്ത് മിനിറ്റ് അവരുമായി സംസാരിച്ചു. 03.05.17ലെ ഫീല്‍ഡ് നോട്ട് ലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ൦ ഉത്സവത്തിന് പായ നെയ്ത് കൊടുക്കുന്നത് ഞങ്ങളാണ്. ൦ നാല്‍പ്പത് വര്‍ഷത്തോളമായി ഞാന്‍ പായ നെയ്ത് കൊടുക്കുന്നു. ൦ പതിനാല്‍ ദിവസത്തെ (വതം എടുത്തിട്ടാണ് ഞാന്‍ പായ നെയ്യുക. ൦ പണ്ട് അതിന് അവകാശികളൊക്കെ ഉണ്ടായിരുന്നു. © ഇപ്പോള്‍ ഞാന്‍ തന്നെ ഓല വെട്ടിച്ച് വാട്ടി പായ നെയ്യും. അതിന് കൂലിയായി ഇരു നൂറ് രൂപ ജാതവന്‍കോട്ടയില്‍നിന്നു തരും. ൦ ഇളനീര്‍, പഴം, അവില്‍, മലര്‍ എന്നിവയും തരും. ൦ കുടികൂട്ടല്‍ ചടങ്ങ് കഴിഞ്ഞ് ്രസാദം കഴിപ്പിച്ചതിനുശേഷമേ അവര്‍ വിടാറുള്ളൂ. 39. ഫീല്‍ഡ് ഡയറി 04.05.17ന് വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് ഞാന്‍ പരുത്തിക്കാടന്‍ തറവാട്ടിലെ തന്നെ ലക്ഷ്മണന്‍ മാഷിന്റെ സഹോദരന്‍ സുകുമാരന്‍ എന്നവരെ കാണാന്‍ പോയത്. എന്നെ കണ്ടതും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. വീട്ടുവിശേഷങ്ങള്‍ക്ക് ശേഷം വന്നതിന്റെ ഉദ്ദേശ്യം അദ്ദേഹത്തെ അറിയിച്ചു. പേടിയാട്ട ഭഗവതിയുമായുള്ള ബന്ധത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അദ്ദേഹം അരമണിക്കൂറോളം എന്നോട് സംസാരിച്ചു. 288 04.05.17 ലെ ഫീല്‍ഡ് നോട് സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ അഞ്ച് ദിവസം മുമ്പുതന്നെ ജാതവന്‍ കോട്ടയില്‍ പോകണം. © ഞങ്ങള്‍ മൂത്ത പെരുവണ്ണാന്‍ ഗുരുതി കലക്കി ഒഴിക്കണം. ൦ മൂത്ത പെരുവണ്ണാന്‍ വെറ്റിലയും അടക്കയും എടുത്തുകൊടുക്കണം. ൦ ദഗവതിയെ കിണറില്‍കരയില്‍ കൊണ്ടുപോയി നീരാടിച്ചുവരുമ്പോള്‍ മറകെട്ടി ചായം, പണ്ടം തുടങ്ങിയവ മുത്ത പെരുവണ്ണാനെ ഏല്‍പ്പിക്കണം. ൦ ദേവിയുടെ ചൈതന്യം ഉള്ള പെട്ടി കിണറിലാണ് സൂക്ഷിക്കുക. ൦ ഇരുപതു വര്‍ഷത്തോളമായി ഞങ്ങള്‍ അവകാശം ഒഴിഞ്ഞുകൊടുത്തു. © ഒന്നാം കോഴി കൂവുമ്പോള്‍ ഞങ്ങള്‍ കടപ്പുറത്ത് എത്തും. ൦ പേടിയാട്ടമ്മയ്ക്ക് ചായം പൂശി പണ്ടം അണിയിച്ച് ഒരുക്കണം. © പിന്നത്തെ ഏല്‍പ്പന മുത്തപെരുവണ്ണാനാണ്. © ഒരു കൊല്ലം പോയി എല്ലാം ചെയ്ത് കാണിച്ചുകൊടുത്തു. ൦ മണ്ണൂര്‍ക്കാരാണ് ഇപ്പോള്‍ അത് ഏറ്റെടുത്ത് നടത്തുന്നത്. © ഞങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു അവകാശവും ഇല്ല. 40. ഫില്‍ഡ് ഡയറി 15.06.2017ന് വൈകുന്നേരം അഞ്ചരമണിക്ക് ഞാന്‍ മലപ്പുറം ജില്ലയിലെ താനൂരിന ടുത്തുള്ള ശോഭപറമ്പില്‍ ശ്രീകുരുംബ ക്ഷേത്രത്തെക്കുറിച്ചറിയാന്‍ ശോഭപറമ്പില്‍ താമ സിക്കുന്ന പുന്നക്കല്‍ ശ്രീലേഖയുടെ വീട്ടിലേക്കാണ് പോയത്. ശോഭപ്പറമ്പ് ദേവിയെ കുറിച്ച് അവരുടെ അറിവിലുള്ള കാര്യം എനിക്കൊന്നു പറഞ്ഞു തരാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ അവരോട് സംസാരിച്ചു. കേട്ടറിഞ്ഞ കാര്യങ്ങള്‍ അവര്‍ പറഞ്ഞുതന്നു. 15.06.2017ലെ ഫീല്‍ഡ് നോടു ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ ൦ ഇവിടെ ഭദ്രകാളിയാണ് ഉള്ളത്. വലിയപുരയ്ക്കല്‍കാരാണ് പൂജകള്‍ ചെയ്യുക. © പണ്ട് ഇവിടെ ബ്രാഹ്മണരായിരുന്നു. ൦ അവര്‍ പോയപ്പോള്‍ നെച്ചുളിക്കാരായ നായന്മാരാണ് തറവാട്ടില്‍ താമസിച്ചത്. ൦ അവരില്‍ ഒരു സ്ത്രീ കൊടുങ്ങല്ലൂരില്‍ പോകാറുണ്ടായിരുന്നു. ൦൭൦ അവര്‍ക്ക് പോകാന്‍ പറ്റാതായപ്പോള്‍ ഒരിക്കല്‍ കൊടുങ്ങല്ലൂരമ്മയെ കരഞ്ഞ് (്പാര്‍ത്ഥി ച്ചപ്പോള്‍ അവരുടെ കൂടെ കാല്‍ കുടയില്‍ ഇങ്ങോട്ടു വന്നു എന്ന് വിശ്വാസം. © കുട വീട്ടുമുറ്റത്ത് വെച്ചതിന് ശേഷം പിന്നെ എടുക്കാന്‍ കഴിഞ്ഞില്ല. © രപശ്നം വെച്ചപ്പോള്‍ ദേവിയുടെ സ്ഥാനം അവിടെ കണ്ടു. ദേവിയെ അവിടെ കുടിയി രുത്തുകയും ചെയ്തു. ൦ മുത്തശ്ശി മരിച്ചപ്പോള്‍ അവരുടെ അവസാനകണ്ണി കൊല്ലേരി വീട്ടുകാരെ ഏല്‍പ്പിച്ച് ദേശാടനത്തിന് പോയി. ൦ ദേവിയുടെ ഐശ്വര്യം കൊണ്ട് ശോഭിച്ച സ്ഥലം ശോഭപ്പറമ്പ് എന്ന പേരിലറിയപ്പെട്ടു. 289 ൦൭ ഉത്സവത്തിന്റെ ഒരാഴ്ച മുമ്പ് കലങ്കരിച്ചടങ്ങ് നടക്കുന്നു. ൦ ഇവിടുത്തെ ഗ്പധാന തറവാട്ടുകാരാണ് അത് നടത്തുക. ൦ കതിനവെടി, ചെണ്ടമേളം ഒക്കെ ഉണ്ടാകും. ൦ പല ദേശത്തുനിന്ന് കൊടിവരവ് എന്നുപറയുന്ന ഒരു ചടങ്ങുണ്ട്. അത് രാത്രി രണ്ട് മണിവരെ ഉണ്ടാകും. © എല്ലാ ജാതിക്കാരും മതക്കാരും ഉത്സവത്തിന് പങ്കെടുക്കും. 41, ഫില്‍ഡ് ഡയറി 16.06.17ന് വൈകുന്നേരം നാലുമണിക്ക് ഞാന്‍ പുന്നോളി കൊറാത്ത് കരുണാകര മേനോന്റെ ഭാര്യ ഭഗവതിപ്പറമ്പത്ത് സ്വര്‍ണ്ണകുമാരിയമ്മയുടെ വീട്ടിലാണ് പോയത്. ചെന്നപ്പോള്‍ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. എഴുപത്തി ഏഴ് വയസ്സ് പ്രായമുണ്ട് അവര്‍ക്ക്. പേടിയാടു്കാവിനെക്കുറിച്ചും, ഉത്സവത്തെക്കുറിച്ചും പഴയകാലതറവാടുകളെ ക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അരമണിക്കൂര്‍ അവിടെ ചിലവഴിച്ചു. അതിനിടയില്‍ അവര്‍ക്ക് ഉണ്ടായ അനുഭവകഥ പറയുകയുണ്ടായി. 16.06.17 ലെഫീല്‍ഡ് നോട് സ്വര്‍ണ്ണകുമാരി പറഞ്ഞ കാര്യങ്ങള്‍ ൦ പേടിയാട്ട ഭഗവതിക്കാവിന്റെ അവകാശികളില്‍ ഒരു തറവാട്ടുകാരായിരുന്നു മനേഴി ഇല്ലം. ൭ ഇല്ലത്തിന്റെ മുറ്റത്തുള്ള മാവില്‍ നിറയെ മാങ്ങയുണ്ടായിരുന്നു. ൦ മാങ്ങ പറിക്കാന്‍ മുക്കുവക്കുട്ടികള്‍ ശ്രമിച്ചു. © ആ സമയത്ത് മുടിയഴിച്ച് വെള്ളവസ്ത്രം ഉടുത്ത് ഒരു സ്ത്രീ അവരെ ഭയപ്പെടുത്തി ഓടിച്ചുവിട്ടു. © കുട്ടികള്‍ ഓടുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ചെന്നത്. കാര്യങ്ങള്‍ മനസ്സിലാക്കി. ൦ ഞാന്‍ അനുവാദത്തോടെ മാങ്ങ പറിച്ച് പോരുന്ന വഴിയില്‍ സിനിമാതിയേറ്ററിലെ ജോലിക്കാര്‍ക്ക് രണ്ടെണ്ണം കൊടുക്കുകയും ചെയ്തു. 42. ഫില്‍ഡ് ഡയറി 28.03.2016ന് വൈകുന്നേരം നാലരമണിക്ക് പ്രബോധിനിയിലെ കുടില്‍പുരയ്ക്കല്‍ പുരുഷോത്തമന്‍ എന്നവരുടെ വീട്ടിലേക്കാണ് പോയത്. അവിടെ അദ്ദേഹവും ഭാര്യയും ഉണ്ടായിരുന്നു. മന്ത്രവാദച്ചടങ്ങുകളിലൂടെയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. ജാത വന്‍കോട്ടയിലെ അടുത്ത കാരണവരായി സ്ഥാനക്കയറ്റം ലഭിക്കേണ്ട ആളായിരുന്നു അദ്ദേ ഹം. ചെന്ന കാര്യം പറഞ്ഞു. ഭഗവതിയെയും ജാതവനെയും കുറിച്ചുള്ള ഐതിഹ്യ ത്തെയും ഉത്സവനടത്തിപ്പിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും വിശദമായി രണ്ടരമണി ക്കൂറോളം പറഞ്ഞുതന്നു. 290 28.03.2016ല ഫീല്‍ഡ് നോട്ട് പുരുഷോത്തമന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടി വാവുത്സവം ശ്രേദ്ധേയമാണ്. ൦ തുലാമാസത്തിലെ കറുത്ത വാവിനാണ് ഉത്സവം. ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് വാവുത്സവത്തോടെ യാണ്. അവസാനിക്കുന്നത് കളിയാട്ടക്കാവിലെ ഉത്സവത്തോടെയും. ൦ പേടിയാട്ടുകാവും ജാതവന്‍ കോട്ടയുമാണ് ഇവിടുത്തെ പ്രധാന അമ്പലങ്ങള്‍. ഇവിടെ നിതൃപൂജ ഇല്ല. © ഉത്സവദിവസം മാത്രമാണ് നടതുറന്ന് നടതുറന്ന് ദേവിയെ എടുക്കുന്നതും ദര്‍ശിക്കു ന്നതും. ൦ ദഗവതിക്കാവില്‍ തല മാത്രമുള്ള ്രതിഷ്ഠയാണ്. ൦ യഥാര്‍ത്ഥവിഗ്രഹം ചമ്പേത്തോട്ടില്‍ കൊണ്ടുപോയി കുളിപ്പിക്കുന്നു. ൦ പനയമഠം തറവാട്ടുകാര്‍ക്കുപോലും ഇത് കാണാനുള്ള അവകാശമില്ല. © ഒരു അമ്പലത്തില്‍ ദേവിയുടെ ദാരുശില്പം സൂക്ഷിച്ചിട്ടുണ്ട്. ൦ ദേവിശിലപത്തില്‍ നെറ്റിയില്‍ ചന്ദ്രക്കലയും നെറ്റിപ്പട്ടത്തോടുകൂടി കമ്മലുകളും കഴു ത്തില്‍ നേര്‍ച്ചയായി കിട്ടുന്ന അനവധി താലിമാലകളും ഉണ്ട്. ൦ ദേവിയുടെ മുഖം തിരുവെള്ള, പൂപ്പട എന്നിങ്ങനെയുളള തുണികള്‍ (്പത്യേകം ഞൊറിഞ്ഞ് വട്ടത്തിലുണ്ടാക്കി നടുവിലായി വയ്ക്കുന്നു. ൦ കോപഭാവമാണ് ഭഗവതിക്ക്. വലിയ രൂപമാണ് ഭഗവതീശില്പം ൦ ശേഷം ഭഗവതിയെ ഒരുക്കിക്കഴിഞ്ഞാല്‍ മൂന്നുതവണ ജാതവനുമായി വലംവയ്ക്കു ന്നു. ൦ ജാതവന്‍ പൊയ്ക്കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന യുവയോദ്ധാവിന്റെ ഓടില്‍ തീര്‍ത്ത പൂര്‍ണരൂപമാണ്. ൦ ദഓാടില്‍ തന്നെ തീര്‍ത്ത തറ്റുടുത്ത വസ്ത്രമാണ് ജാതവന്‍. ൦ ശരിരത്തില്‍ പൂണുലിട്ടിട്ടുണ്ട്. © മൂസത്, പെരുവണ്ണാന്‍മാര്‍, നായന്മാര്‍, നമ്പ്യാന്മാര്‍ ഇവരൊക്കെ പ്രധാന അവകാശി കളാണ്. © ഇപ്പോള്‍ പല അവകാശികളും അവകാശം ഒഴിഞ്ഞു. ൭ ദൃഗവതിക്കാവിന്റെ ചുമതല പനയമറക്കാരും ജാതവന്‍കോട്ടയുടെ ചുമതലക്കാര്‍ പെരുവണ്ണാന്മാരുമാണ്. ൦ ജാതവന്‍ കോട്ടയില്‍ ഉത്സവനടത്തിപ്പിനായി മൂത്ത പെരുവണ്ണാന്‍, നാലാം പെരുവ ണ്റാന്‍, ഇളയപെരുവണ്ണാന്‍, മൂന്നാം പെരുവണ്ണാന്‍ തുടങ്ങിയ നാല് സ്ഥാനക്കാരുണ്ട്. ൦ ഉത്സവത്തോടനുബന്ധിച്ച് ജാതവന്‍കോട്ടയില്‍ കൊടിയേറ്റം നടത്തുന്നു. രരുതെ ണ്ടല്‍ ചടങ്ങും ഉണ്ട്. © കുതിരയെ അണിയിച്ചൊരുക്കാനും എഴന്നള്ളിക്കാനും വാദ്യമേളത്തിനും ഒക്കെ അവ കാശികളുണ്ട്. കോട്ട, എരമംഗലം, പരുത്തിക്കാടന്‍, തേഞ്ഞിപ്പലന്‍ തുടങ്ങിയവരായി രുന്നു അവര്‍. 291 ൦ ദേവി പോയിരുന്നതായി പറയപ്പെടുന്ന സ്ഥലങ്ങളിലും തറവാടുകളിലുമാണ്. ൦ മൂത്ത പെരുവണ്ണാന്‍ എടുത്ത് മൂന്നാം സ്ഥാനക്കാരന്‍ ജാതവന്റെ കുതിരയെ പൊക്ക ണം. © എന്നിട്ടേ കോട്ട എരമംഗലം തുടങ്ങിയവര്‍ ജാതവനെ തൊടാന്‍ പാടുളളൂ. ൦ കോട്ട, എരമംഗലം ഇവര്‍ക്ക് മദ്യം കഴിക്കാം. ൦ ദേവിയുടെ വസ്ത്രം അലക്കിയിരുന്നത് വെളുത്തേടന്മാരും, പരുത്തിക്കാടന്മാരുമാരുമാ യിരുന്നു. ൦ കാര കളിച്ചുകൊണ്ടാണ് ജാതവന്‍ ഉരുചുറ്റുന്നത്. ൦ ജാതവനെയുംകൊണ്ട് ഓരോ വീടുകളിലും എത്തുമ്പോള്‍ ഗൃഹനാഥന്റെ ഗ്രഹനില പറയുന്ന ചടങ്ങുണ്ട്. ൦ തുലാമാസത്തിലെ ്രഹനിലയാണ് പറയുന്നത്. ൦ അനുവാദം ചൊല്ലുക എന്ന ചടങ്ങും ഉണ്ട്. മൂന്നാം സ്ഥാനക്കാരന്‍ ചില കാര്യങ്ങള്‍ ചൊല്ലുന്നു. ദേവി വന്ന ഐതിഹ്യമാണ് ഈ അനുവാദം ചൊല്ലലിലെ പൊരുള്‍. ൦ ഇടങ്ങഴി നെല്ലും നാഴി അരിയും വീടുകളില്‍ നിന്ന് പെരുവണ്ണാന്മാര്‍ക്ക് ലഭിക്കുന്നു. © അന്നന്നു തന്നെ ഇത് എല്ലാ അവകാശികള്‍ക്കായ് ഭാഗിക്കുന്നു. © ഒരു വിഹിതം പേടിയാട്ട്കാവില്‍ കൊടുക്കണം. ൭ ഉത്സവദിവസം ഭഗവതിയെ പുലര്‍ച്ചെ മൂന്നു മണിയോടുകൂടി മുത്ത പെരുവണ്ണാനും മറ്റു സ്ഥാനക്കാരും ചില പൂജകള്‍ക്കുശേഷം എടുത്ത് ചമ്വപേത്തോട്ടില്‍ കുളിപ്പിച്ചു തിരികെ കൊണ്ടുവയ്ക്കുന്നു. ശേഷം വലിയ അമ്പലത്തില്‍ ദാരുശില്പം കടപ്പുറ തേക്ക് എഴുന്നള്ളിക്കുന്നു. ൦ ശംഖു വിളിയുടെ അകമ്പടിയോടെ വാക്കടവിലേക്ക് എഴുന്നളളിക്കുന്നു. ൦ വഴിമാറിപ്പോകാനും ഹിന്ദുഭവനങ്ങളില്‍ നിലവിളക്കു കത്തിക്കാനും വേണ്ടിയാണിത്. ൦ ദഗവതിയെ കടലില്‍ കൊണ്ടുപോയി വാകയും താളിയും തേച്ച് കുളിപ്പിച്ച് ചമയങ്ങ ളെല്ലാം പൂശി ആഭരണങ്ങള്‍ അണിയിക്കുന്നു. ൦ നാല് പെരുവണ്ണാന്‍മാരും ചേര്‍ന്നാണ് ദേവിയെ ഒരുക്കുന്നത്. നാലുകാലില്‍ മറച്ചു മറ യുണ്ടാക്കിയാണ് ഒരുക്കുന്നത്. ൦ മറക്കുടയുമായി മൂത്ത കാരണവര്‍ പുറത്ത് കാത്തിരിക്കും. ൭ ദൃഗവതിക്ക് സ്വര്‍ണ്ണതാലി, ജാതവന്‍ പൂമാല, ചൂടിക്കയര്‍ എന്നിവ ചാര്‍ത്താന്‍ വരും. ൦ ഒരുക്കിക്കഴിഞ്ഞാല്‍ ദേവിയെ ജാതവനുമായി മൂത്ത് തവണ വലം വയ്ക്കുന്നു. © ആ സമയത്ത് ചെണ്ടമേളം ഉച്ചസ്ഥായിലായിരിക്കും. ൦ മൂത്തപെരുവണ്ണാന്‍ ആ സമയം മുഖത്തെ തിരശ്ശീല നീക്കും. © ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകന്‍ അമ്മയെ കാണുന്ന നിമിഷമാണത്. © എല്ലാവരും ദേവീ ദേവീ എന്ന് ഉറക്കെ വിളിക്കും. ൦ കടപ്പുറത്തുനിന്നു ഉച്ചയോടുകൂടി മകന്‍ മുന്നിലും അമ്മ പിന്നിലുമായി കുന്നത്തേ യ്ക്കുള്ള യാത്രയാണ്. ൦ ദേവിയും ജാതവനും തമ്മില്‍ യാത്രയില്‍ ഉടനീളം മൂന്നടി അകലം പാലിക്കുന്നുണ്ട്. 292 ൦ ആദ്യം ജാതവനെ എടുത്തയാള്‍ മുന്നോട്ട് പോകും. പിന്നെ വെട്ടിത്തിരിഞ്ഞ് ദേവി യുടെ അരികിലേക്ക് വരും. ൦ കുറച്ചകലത്തില്‍ ര്രത്യേകം താളത്തില്‍ രണ്ട് മൂന്ന് ചാട്ടങ്ങള്‍ ചാടും. ൦ അമ്മയെ മകന്‍ കാണാനായി ഏന്തിനോക്കുകയാണ് എന്ന വിശ്വാസം. ൦ ദേവി പോകുന്ന കുന്നത്ത് നമ്പ്യാന്മാരുടെ വീട്ടില്‍ ഒരു തറയിലായി നിളവിളക്കു കളും പൂജാദ്രവ്യങ്ങളുമെല്ലാം ഒരുക്കി വയ്ക്കുന്നു. ൦ ഈ തറയെ മണിത്തറ എന്നാണ് പറയുന്നത്. ൦ മണിത്തറയിലെ നിവേദ്യത്തിന് വെളളരിനിവേദ്യം എന്നാണ് പറയുന്നത്. ൦ ദന്‍പത് ഇലകളാണ് മണിത്തറയില്‍ വയ്ക്കുന്നത്. ൦ പൂജാധഗ്രവ്യങ്ങള്‍ ഇലയില്‍ വെയ്ക്കുന്നു. ദേവി വിശ്രമിക്കുന്ന സമയമാണ് എന്ന് വിശ്വാസം. ൦ വിശ്രമസമയത്ത് ദേവിക്ക് കാണാനായി നടത്തുന്ന ആയോധന കലയാണ് പടകാളി ത്തല്. ou ൦൭ കുന്നത്ത് റോഡിന്റെ അപ്പുറത്തു വയലിലാണ് ഇത് നടക്കുന്നത്. ൦ ആര്‍പ്പുവിളിയോടും ആരവങ്ങളോടും കൂടിയാണ് പടകാളിത്തല്ല് അരങ്ങേറുന്നത്. © പടകാളിത്തല്ല് കാണുമ്പോള്‍ കുന്നത്തെ ഒരു പ്രത്യേക തെങ്ങില്‍നിന്നും ഇളനീര്‍ കുടിച്ച് ദേവിക്ക് ദാഹമകറ്റണം എന്നൊരു വിശ്വാസമുണ്ട്. ൦ ആതെങ്ങ് കേടുവന്നു മറിഞ്ഞുവീണു. ൦൭ തെങ്ങ് നിന്നിരുന്ന സ്ഥലത്തിന് ഒറ്റത്തെങ്ങ് എന്നാണ് പറഞ്ഞിരുന്നത്. ൦ പാടത്തെ പശിമയുള്ള ചെളി വടുത്തില്‍ നിറയെ കോരി ഇട്ടാണ് പടകാളിത്തല്ല് നട ക്കുന്നത്. ൦ രണ്ട് ആളുകള്‍ ആണ് ഇതില്‍ പങ്കെടുക്കുക. ൦ സ്ത്രീകള്‍ക്ക് ഇതില്‍ പങ്കാളിത്തമില്ല. ൦ രപ്തൃയേക ആംഗ്യത്തോടെ കൈപ്പത്തി ഉയര്‍ത്തിപ്പിടിച്ചാണ് പടകാളിത്തല്ലില്‍ പങ്കുചേ രുന്നത്. © ചെറുപ്പക്കാരും വൃദ്ധന്മാരും ഇതില്‍ പങ്കുചേരും. ൦ എതിരാളിയുടെ പുറം തോളിലാണ് അടിക്കേണ്ടത്. © ദഓാരാള്‍ക്ക് പലരുമായും മത്സരിക്കാം. ൦ ഉയര്‍ന്ന ആര്‍പ്പുവിളികളോടുകൂടി ദേവിയെ കൊണ്ടുപോകുന്നത് കറുത്തങ്ങാട്ട ഇല്ല ത്തേക്കാണ് ൦ അവിടെ ഇല്ലം ഉണ്ടായിരുന്നെന്ന് വിശ്വാസം. ൦ മൂന്ന് ചുമരുകളും പൊളിഞ്ഞ തറയും മാത്രമാണുള്ളത്. ഉത്സവമായാല്‍ ചുമരു കള്‍ക്ക് മീതെ ഓല വെച്ച് മറക്കുന്നു. ൦ മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പൂതിരിയാണ് അവിടെ പൂജ നടത്തുന്നത്. ൦ കറുത്തങ്ങാട്ടു ഒരു ഭാഗത്തായി ജാതവന്റെ കുതിരയെ ഇറക്കിവയ്ക്കുന്നു. ൦ കറുത്തങ്ങാട്ടുനിന്നും വൈകീട്ട് അഞ്ചുമണിയോടെ പേടിയാട്ട് ഭഗവതിക്കാവിലേക്ക് തിരിച്ചെത്തും. 293 ൦ അവിടെ പൂജയും വഴിപാടുമെല്ലാം കഴിഞ്ഞ് ദേവിയേയും കൊണ്ട് അമ്പലം ചുറ്റും. ൦ വെളിച്ചപ്പാട് വെളിച്ചപ്പെടും. ൦ ആരറയോടെ ദേവിയെ പുജാവിധികളോടെ പ്രതിഷധിക്കും. ൦ ആ സമയം മന്ത്രോച്ചാരണവുമായി ഭക്തരും അമ്പലത്തിലുണ്ടാകും. ൦൭ പേടിയാട്ടനിന്നും കിട്ടുന്ന വെള്ളരിയും മഞ്ഞളുമായി പെരുവണ്ണാന്‍മാര്‍ യാത്രയാകും. ൦ ജാതവന്‍ കോട്ടയിലേക്കുള്ള ജാതവന്റെ യാത്ര ശോകമൂകമാണ്. ദുഃഖം പേറി തല കുനിച്ച് യാര്രയാകുന്നു. ൦ വാദ്യമേളങ്ങളൊന്നും ആ സമയം ഉണ്ടാകില്ല. ൭ പിറ്റേന്ന് ജാതവന്റെ കുടികൂട്ടല്‍ ചടങ്ങ് നടക്കുന്നു. ൦ മൂത്ത പെരുവണ്ണാനും ഇളയ പെരുവണ്ണാനും കൂടിയാണ് പൂജകള്‍ ചെയ്യുക. ൦ പൂജകളോടെ ജാതവനെ കുടിയിരുത്തി കുതിരയെ അഴിക്കും. ൦ കുതിരക്കൂട് മുളകൊണ്ടുള്ള അലകുകളും പൊതിഞ്ഞ തുണിയും മറ്റു ചമയങ്ങളു മെല്ലാം തറവാട്ടിലാണ് സൂക്ഷിക്കുന്നത്. ൭ പിറ്റേ ദിവസം ഇത് ജാതവന്‍ കോട്ടയിലേക്ക് തിരികെവെക്കുന്നു. © പെരുവണ്ണാന്‍ തറവാട്ടിലെ മുറ്റത്തുവച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്, ൦ കുടികൂട്ടല്‍ ചടങ്ങിനുശേഷം ആദ്യം പെരുവണ്ണാന്‍മാര്‍ തോറ്റം പാടും. അതിനനുസ രിച്ച് അയ്യരുകളി കളിക്കും. © പേടിയാട്ട്നിന്നും കിട്ടിയ അരിയും മഞ്ഞളും വേവിച്ചു ചോറാക്കിയ ഒരു കോഴിയെ വെട്ടി ചെറു തുണ്ടുകളാക്കി മുറിച്ചതിന്റെ കറിയും അന്ന് ഗ്രസാദമായി ഇലച്ചീന്തില്‍ എല്ലാവര്‍ക്കും നല്‍കുന്നു. © ഉത്സവ നടത്തിപ്പിനെക്കുറിച്ച് “പാവാടപ്പായ്‌യില്‍ ഇരുന്ന് തുറന്നു സംസാരിക്കും. എല്ലാ അവകാശികളും രുതെണ്ടി കിട്ടിയ അരി എല്ലാവര്‍ക്കും അളന്നു നല്‍കുന്നു. © കൊമ്പു മുറത്തിലാണ് അളക്കുന്നത്. ൦ ഒരു പറ എന്ന് പറഞ്ഞ് ഒരു പിടിയൊക്കെയാണ് ഇടുന്നത്. ൦ ആകെ അരച്ചുക്ക് അരിയൊക്കെയാണ് ഉണ്ടാവുക. © ഒരു നോട്ടുപുസ്തകത്തില്‍ എഴുതിവെച്ച അളവുകളുടെ വായന രണ്ടാം പെരുവ ണ്ലാന്‍ നടത്തും. ൦ ബാക്കി വരുന്ന അളവ് ഏറനാട്, ചേരനാട്, രാമനാട്, പരപ്പനാട് എന്നീ നാടു കള്‍ക്കായ് അളന്ന് കൊമ്പുമുറത്തിലേക്കു തന്നെ തിരികെയിടുന്നുണ്ട്. നാട്ടളവായി ഒരു പങ്ക അളന്ന് തിരികെയിടുന്നുണ്ട്. ൦ എന്തെങ്കിലും കാരണവശാല്‍ ഇവിടെയുള്ളവര്‍ക്ക് ഉത്സവം നടത്താന്‍ കഴിയാതെ വന്നാല്‍ പുറത്തുനിന്ന് അവര്‍ വന്ന് ഉത്സവം നടത്തിക്കോളും എന്ന വിശ്വാസമാണ് ഉള്ളത്. ൦ പൂപ്പടയും തിരുടാടയും അലക്കുന്നതിന് പെരുവണ്ണാന്മാരിലെ മൂത്ത് കാരണവത്തിക്ക് അളവില്‍ ഒരു പങ്കുണ്ട്. ൦ ഏഴു വെയിലും ഏഴു മഞ്ഞും കൊണ്ട് ഉണങ്ങണം ഈ വസ്ത്രങ്ങള്‍ എന്നാണ് പറ യുക. 294 ൦ കൂടികൂട്ടൽ ചടങ്ങിനു ശേഷം ഭക്ഷണം കഴിച്ചു തറവാട്ടില്‍നിന്നും ബന്ധുക്കള്‍ യാത്ര യാകും. ൦ ഐവര്‍കളി ഞങ്ങള്‍ നിലവിളക്കിന്റെ ചുറ്റിലും നിന്ന് മൂത്ത കാരണവര്‍ പാട്ടുപാടി നൃത്തം ചവിട്ടിത്തുടങ്ങുന്നു. അഞ്ച് ആള്‍ക്കാര്‍ വിതമാണ് കളിക്കുന്നത്. ൭ ഉത്സവദിവസം പുലര്‍ച്ചെ നാലുമണിക്ക് കിഴക്കെപ്പുരയ്ക്കല്‍ ആശാരി തറവാട്ടുകാ രാണ് മനയോല കടപ്പുറത്തെത്തിക്കുന്നത്. ഇത് കൊണ്ടുവരുമ്പോള്‍ ഇവര്‍ സംസാരി ക്കാന്‍ പാടില്ലെന്നാണ് ചട്ടം. ൭ തച്ചുശാസ്ത്രം പഠിപ്പിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും സ്ഥാപിച്ച ഒരു സംസ്കൃതവിദ്യാലയം ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട്. ൦ ജാതവന്‍ തറവാട്ടിലേക്കെഴുന്നള്ളുമ്പോള്‍ മുതിര്‍ന്ന കാരണവര്‍ ചായില്യം തയ്യാറാ ക്കിക്കൊണ്ടിരിക്കണം. കിഴക്കെപ്പുരയ്ക്കല്‍കാവിന്റെ ഉമ്മറത്തിരുന്നാണ് ചായില്യമൊ രുക്കുന്നത്. ഏഴ് ദിവസംകൊണ്ടാണ് ചായില്യം പൊടിക്കുന്നത്. പുല-വാലായ്മ പോലും ഇതിനെ ബാധിക്കാറില്ല. ൦ മൂത്ത പെരുവണ്ണാന്റെ അടുത്താണ് കടപ്പുറത്തുവച്ച് ചായില്യം ഏല്‍പ്പിക്കുന്നത്. 43. ഫീല്‍ഡ് ഡയറി 29.03.2016 ന് വൈകുന്നേരം നാലുമണിക്ക് ചേരിയാംപറമ്പില്‍ പ്രിയേശനെ അദ്ദേ ഹത്തിന്റെ ഇടച്ചിറയിലെ വീട്ടില്‍വെച്ച് കണ്ടുമുട്ടി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. പേടി യാട്ടഭഗവതിയുടെ വരവിനെക്കുറിച്ചും ഉത്സവപങ്കാളിത്തത്െെക്കുറിച്ചും അരമണിക്കൂ റോളം സംസാരിക്കുകയുണ്ടായി. 29.03.2016 ലെ ഫീല്‍ഡ് നോട് ്രിയേശന്‍ പറഞ്ഞ കാര്യങ്ങള്‍ ൦൭ പേടിയാട്ടുഭഗവതി ബ്രാഹ്മണ സ്ത്രീയാണെന്നും കടലില്‍വെച്ച് എന്തോ അപകടം പിണഞ്ഞെന്നും പറയപ്പെടുന്നു. ൦ ദേവിയുടെ ശരീരാവയവങ്ങള്‍ പല സ്ഥലങ്ങളിലായി അടിഞ്ഞു. (ഭണ്ഡാരക്കാവ്- ഉടല്‍, വരയ്ക്കല്‍-കൈകാലുകള്‍, തല-കടലുണ്ടി) ൦ ഉപ്പുകുറുക്കുന്നവര്‍ക്കാണ് ഭഗവതിയെ കിട്ടിയത്. ൦ ദേവിയുടെ ചൈതന്യം കൂടിയിരുന്നത് കുന്നത്ത് ആയിരുന്നുവെന്നും തറവാട്ടിലെ മച്ചില്‍ ദേവി ഇരുന്നതായി പറയുന്ന ഒരു പീഠവുമുണ്ട്. ൦ നമ്പ്യാന്മാര്‍ ദേവീ ഉപാസനകരായ അവകാശികളാണ്. ൦ ദേവിയെ കറുത്തങ്ങാട്ട് തിരുമേനിയുടെ അടുക്കല്‍ കൊണ്ടുപോകുന്നു. ൦ തിരുമേനി ദേവിയുടെ ശിരസ്സ് കണ്ട് (തിരുമുഖം) ഇവിടെ വേണ്ട തിരികെ കൊണ്ടു പൊയ്ക്കോളൂ എന്നു പറയുന്നു. ൦ അതുകൊണ്ട് തിരുമേനിയുടെ കറുത്തങ്ങാട്ടില്ലം കത്തിപ്പോയി എന്ന് ഐതിഹ്യം. ൦ ഇപ്പോള്‍ അവിടെ മൂന്ന് ചുമരും തറയുമാണ് ഉള്ളത്. 295 ൦ പിന്നീട് ദേവിയെ പേടിയാട്ട് കുടിയിരുത്തി ൦ മറ്റൊരു കഥയില്‍ കടലുണ്ടിയിലെ വാക്കടവില്‍ തേജസ്വിനിയായ ഒരു സ്ത്രീയെ ഉപ്പു കുറുക്കുന്നവര്‍ കാണുന്നു. ൭ ഉപ്പു വാങ്ങാന്‍ വന്ന ആളുകളുടെ കൂട്ടത്തില്‍ ട്ൃതുമതിയായ ഒരു സ്ത്രീയും ഉണ്ടായി രുന്നു. ൦ ഈ സമയം തോണിയിലുണ്ടായിരുന്ന സ്ത്രീ വെള്ളത്തിലേക്ക് എടുത്തുചാടുന്നു. © ഉപ്പു കുറുക്കുന്നവര്‍ പങ്കായം കൊണ്ട് തിരയുന്നതിനിടയില്‍ പങ്കായത്തലപ്പുകൊണ്ട് ശിരസ്സ് വേര്‍പെടുന്നു. ൭ പിന്നീട് അത് കരയ്ക്കടിഞ്ഞു സൂക്ഷ്മമായി ശിരസ്സെടുത്ത് കര്‍ത്തങ്ങാട്ട തിരുമേനി യുടെ അടുത്തുകൊണ്ടീുു പോകുന്നു. 44. ഫില്‍ഡ് ഡയറി 21.07.17ന് വൈകുന്നേരം നാലരമണിക്ക് ഞാന്‍ ഇടച്ചിറയിലെ തൈക്കൂട്ടത്തിൽ ബിന്ധ്യയുടെ മകന്‍ ആര്യനെ കാണാനാണ് പോയത്. ആര്യനോട് ഉത്സവത്തെക്കുറിച്ച് അരമണിക്കൂറോളം സംസാരിച്ചു. 21.07.2017 ലെ ഫില്‍ഡ് നോട്ട് ആര്യന്‍ പറഞ്ഞ കാര്യങ്ങള്‍ ൭ ഉത്സവത്തിന്റെ മുമ്പുതന്നെ വീടും മുറ്റവും വൃത്തിയാക്കാന്‍ അപ്പൂപ്പന്റെ കൂടെ ഞാനും കൂടും. © ഞാനും അപ്പൂപ്പനും വീട് പെയിന്റ് ചെയ്യാറുണ്ട്. ൦ ബന്ധുക്കളൊക്കെ വരും. ഞങ്ങള്‍ പുറത്ത് കറങ്ങാന്‍ പോകും. © ഉത്സവത്തിന്റെ തലേ ദിവസവും അന്നും വീടിന്റെ മതിലിലൊക്കെ ചിരാത് വയ്ക്കും. ൦ എന്റെ കൂട്ടുകാര്‍ക്കൊക്കെ മിഠായി, കീ ചെയിന്‍, ജിലേബി, ബലൂണ്‍ എന്നിവ വാങ്ങി ക്കൊണ്ടുപോകാറുണ്ട്. ൦ പല സാധനങ്ങളും വാങ്ങിക്കഴിക്കാറുണ്ട്. ൦ യന്ത്രോഞ്ഞാലിലൊക്കെ കയറാറുണ്ട്. 45. ഫീല്‍ഡ് ഡയറി 22.07.2017 ന് വൈകുന്നേരം നാലരമണിക്ക് ഞാന്‍ പ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ വാസുവേട്ടന്റെ ഭാര്യയെ കാണാനായിരുന്നു പോയത്. ഉത്സവത്തെക്കുറിച്ചും ഉത്സവചടങ്ങുകളെക്കുറിച്ചും ഒരു മണിക്കൂറോളം സംസാരിച്ചു. 22.07.2017 ലെ ഫീല്‍ഡ് നോടു സമിനി പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങള്‍ ഒരു മാസം മുമ്പുതന്നെ വ്രതം എടുത്ത് ജാതവന്‍ കോട്ടയിലെ തറവാട്ടുവീട്ടി ലേക്ക് പോകുന്നു. ൦ കാരണവന്‍മാര്‍ക്ക് വെച്ചുകൊടുത്ത് കഞ്ഞികുടിക്കല്‍ ചടങ്ങ് കഴിഞ്ഞാണ് ഞങ്ങള്‍ തറവാട്ടിലേക്ക് പോകുന്നത്. 296 ൦ അന്നുമുതല്‍ തറവാട്ടില്‍ വൃത്തിയാക്കലും ആരംഭിക്കുന്നു. ്രതത്തോടുകൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. ൦ ജാതവന്റെ കുതിരയുടെ മുകളില്‍ പുതയ്ക്കുന്ന വസ്ത്രം അലക്കുകയും ഒക്കെയാണ് ഞങ്ങള്‍ ചെയ്യുന്നത്. ൦ അമ്പലം വെള്ളവലിച്ച് വൃത്തിയാക്കുന്നു. © പറമ്പ് പുല്ല് ചെത്തി വൃത്തിയാക്കുന്നു. ൦ പൂജയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നു. ൦ വിളക്കും ചിരാതുകളും കഴുകി വൃത്തിയാക്കുന്നു. ൦ ഞാനാണ് തറവാടുമ്മ. ൦ ജാതവന്‍ ഉഇനരുചുറ്റി തിരിച്ചുവരുമ്പോള്‍ നിലവിളക്കേന്തി സ്വീകരിക്കണം. ൭ ഉത്സവം കഴിഞ്ഞ് ഏഴാം പുണ്യാഹം കഴിഞ്ഞാണ് ഞങ്ങള്‍ വീട്ടിലേക്ക് പോകുന്നത്. ൦ അവകാശങ്ങളായി കിട്ടിയ നെല്ലും അരിയും ഒക്കെയായി തിരിച്ചുപോരുന്നു. ൦ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഇവര്‍ ഏകിഭവിച്ച ദുര്‍ഗ്ഗയായ മൂകാംബി കയെ പ്രതിഷ്ടിച്ച വടക്കേ ദേശത്തെ കൊല്ലൂര്‍ ക്ഷേത്രത്തില്‍നിന്നും ആദ്യം കണ്ണൂ രേക്കും പിന്നെ കടലുണ്ടിയിലേക്കും വന്നു എന്നൊരു ഐതിഹ്യം. 46. ഫീല്‍ഡ് ഡയറി 23.07.2017-ന് രാത്രി ഒന്‍പതുമണിയോടെയാണ് ഇടച്ചിറയിലെ ചേരിയാം പറമ്പില്‍ നിരനോട് സംസാരിച്ചത്. ഉത്സവത്തെക്കുറിച്ച് അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു 23,07.2017ലെ ഫില്‍ഡ് നോട്ട് നിരന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞാനും എന്റെ കൂട്ടുകാരും ഒരാഴ്ച മുമ്വേ തന്നെ സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ പോകും. ൦ എന്റെ കൂട്ടുകാര്‍ വീട്ടില്‍ വന്ന് താമസിക്കും ൦ യന്ത്രോഞ്ഞാലില്‍ കയറാറുണ്ട്. പല ഗെയിമുകളിലും ഏര്‍പ്പെടാറുണ്ട്. ൭ എല്ലാതരം ഭക്ഷണവും വാങ്ങിക്കാന്‍ കിട്ടും. ഏറെക്കുറെ എല്ലാം വാങ്ങിക്കഴിക്കാറു ണ്ട്. ൦ കൂട്ടുകാരോടൊത്ത് വളരെ സന്തോഷത്തോടെ കളിക്കോപ്പുകള്‍ വാങ്ങി കളിക്കാറു ണ്ട്. ൦ അലങ്കാര മത്സ്യങ്ങള്‍, ചെടികള്‍ തുടങ്ങിയവ വാങ്ങിക്കാറുണ്ട്. ൦ എല്ലാവരും വാക്കാള്‍് തരും. അതിന് കുറേ സാധനങ്ങള്‍ വാങ്ങും. 47. ഫീല്‍ഡ് ഡയറി 24.07.17ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടച്ചിറയിലെ തൈക്കൂട്ടത്തിൽ പങ്ക ജാക്ഷന്‍ എന്നവരുടെ വീട്ടിലെത്തിയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. പേടിയാട്ട് ഭഗവ തിയെക്കുറിച്ചും ഉത്സവത്തെക്കുറിച്ചു സംസാരിച്ചു. ഒരു മണിക്കൂറോളം അവര്‍ക്കറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. 297 24.07.2017ലെ ഫീല്‍ഡ് നോടു പങ്കജാക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ദൃഗവതി കടലില്‍ നിന്നുവന്നു. ൦ ആടയാഭരണങ്ങളോട് വളരെയധികം ഇഷടമായിരുന്നു തമ്പുരാട്ടിക്ക് ൦ സദാസമയവും സര്‍വാഭരണവിഭൂഷിതയായാണ് സഞ്ചരിക്കാറ് © ദരു ദിവസം നദീമാര്‍ഗ്ഗം സഞ്ചരിക്കുമ്പോള്‍ വിശ്രമത്തിനായി ബാലാതിരുത്തിയിലിറ ങ്ങി. ൦ ആ സമയം അതുവഴി കടന്നുപോയ കടല്‍ക്കൊള്ളക്കാര്‍ ഭഗവതിയേയും കൂട്ടരേയും കണ്ടുമുട്ടുന്നു. ൦ ആടയാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതിനായി തമ്പുരാട്ടിയെ ആക്രമിക്കുന്നു. ൫ തമ്പുരാട്ടിയെ വെട്ടിക്കൊലപ്പെടുത്തുന്നു. ൦ ശരിരഭാഗങ്ങള്‍ തുണ്ടങ്ങളാക്കി കടലിലേക്ക് വലിച്ചെറിയുന്നു. ൭ പിന്നീട് കടലിന്റെ കുത്തൊഴുക്കില്‍പ്പെട്ട തമ്പുരാട്ടിയുടെ ശിരസ്സ് കടലുണ്ടിയിലെ വാക്കടവ് കടല്‍ക്കരയില്‍ അടിയുന്നു ൦ അതുവഴി നാട്ടുകാരനായ ഒരാള്‍ തമ്പുരാട്ടിയുടെ ശിരസ്സ് കാണാനിടയാവുകയും അയാള്‍ അത് എടുക്കുകയും ചെയ്യുന്നു. ൦ ദിവ്യചൈതന്യം തോന്നിയതുകൊണ്ട് പേടിയാട്ട്കുന്നില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ൦ ചൂട്ട, താലി, കുടമണി, വെളിച്ചെണ്ണ എന്നിവ നേര്‍ച്ചയായി നല്‍കാറുണ്ട്. © എല്ലാ സാധനങ്ങളും വാങ്ങിക്കാന്‍ കിട്ടും. ൦ ബന്ധുക്കള്‍ എല്ലാവരും വരും. നല്ല സന്തോഷമാണ് എല്ലാവര്‍ക്കും. ൦ മധുരപലഹാരങ്ങള്‍, അവല്‍, പഴം എല്ലാം പെണ്‍കുട്ടികളുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. ൦ മരുമക്കളുടെ വീട്ടില്‍നിന്ന് ഇങ്ങോട്ട കൊണ്ടുവരികയും ചെയ്യുന്നു. 48. ഫീല്‍ഡ് ഡയറി 25.07.2017ന് വൈകുന്നേരം ആറുമണിക്കാണ് ഇടച്ചിറയിലെ തൈക്കൂട്ടത്തിൽ സുഗദ ടീച്ചറെ കാണുന്നത്. ചെന്നകാര്യം പറഞ്ഞു. കുശലാന്വേഷണത്തിനുശേഷം ഉത്സ വത്തെക്കുറിച്ചും അമ്മയുടെ വരവിനെക്കുറിച്ചും അരമണിക്കൂറോളം സംസാരിച്ചു. 25.07.2017ലെ ഫീല്‍ഡ് നോട് സുഗദ പറഞ്ഞ കാര്യങ്ങള്‍ ൦ ദേവി കടലില്‍ നിന്നു വന്നു ൦ പേടിയാടുമ്മക്ക് നാല് സഹോദരിമാരാണ് ഉള്ളത്. ൦ അമ്മാഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, പൂരപ്പറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. © ഒരു ദിവസം പേടിയാട്ടമ്മയും സഹോദരിമാരും ഒരുമിച്ച് കടലില്‍ ഉല്ലാസയാത്ര പോകുന്ന നേരം കടല്‍ച്ചുഴിയില്‍ അകപ്പെട്ടു. 298 ൦ തോണി ഇളകി പേടിയാട്ടമ്മ വെള്ളത്തില്‍ വീണു. ൦ ഇതിനുശേഷം കടലുണ്ടി വാക്കടവിനടുത്തുവെച്ച് പേടിയാട്ടമ്മയുടെ ശിരസ്സ് മുക്കുവ ന്മാരുടെ വലയില്‍പ്പെട്ടു. ൦ ശേഷം ശിരസ്സ് പേടിയാട്ടുകുന്നിലെത്തിച്ചു. ൦ ഉത്സവത്തോടനുബന്ധിച്ച് ഒരു മാസം മുമ്പുതന്നെ വീടും പറമ്പും വൃത്തിയാക്കാന്‍ തുടങ്ങും. ൦ ചപ്പുചവറുകളും പഴയ ന്യൂസ് പേപ്പര്‍ എല്ലാം ഒഴിവാക്കും. ൦ പഴയ സാധനങ്ങള്‍ എടുക്കാന്‍ ആള്‍ക്കാര്‍ വരും. ൦൭ ഉത്സവത്തോടനുബന്ധിച്ച് റോഡും, തോടും എല്ലാം വൃത്തിയാക്കും. ൦ വിരുന്നുകാര്‍ വീട്ടിലേക്ക് വരും. 49. ഫീല്‍ഡ് ഡയറി 25.07.2017 ന് വൈകുന്നേരം അഞ്ചുമണിക്ക് കടലുണ്ടിയിലെ തൈക്കൂട്ടത്തിൽ കാര്‍ത്യായനി അമ്മയെ കാണാനാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഭഗവതി യുടെ വരവിനെക്കുറിച്ചും കടലുണ്ടിയിലെ കൃഷിയെക്കുറിച്ചും ഉത്സവത്തെക്കുറിച്ചും ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. 25.07.2017 ലെ ഫീല്‍ഡ് നോട് കാര്‍ത്യായനി പറഞ്ഞ കാര്യങ്ങള്‍ ൦ ദഗവതി കടലില്‍നിന്ന് വന്നതാണ് ൦ സഹോദരന്‍മാരാല്‍ ചതിക്കപ്പെട്ടവരാണ് പേടിയാട്ടമ്മയും സഹോദരിമാരും ൦ സഹോദരിമാര്‍ ഒരിക്കല്‍ നീരാട്ടിനു പോകാന്‍ തോണി ഇഉണ്ടാക്കിത്തരണമെന്ന് സഹോദരന്മാരോട് ആവശ്യപ്പെട്ടു. © രണ്ട് രീതിയിലുള്ള തോണി ഉണ്ടാക്കിക്കൊടുത്തു. ഒന്ന് മിനുക്കിപ്പണിത മണ്‍തോ ണിയും അലങ്കാരപ്പണികളില്ലാത്ത മരത്തോണിയും. ൦ മണ്‍തോണിയാണ് സഹോദരിമാര്‍ തെരഞ്ഞെടുത്തത്. ൦ മരത്തോണിയില്‍ സഹോദരന്മാരും മണ്‍തോണിയില്‍ സഹോദരിമാരും വെഞ്ചാലിക്ക ടല്‍പ്പരപ്പിലൂടെ യാത്ര തിരിച്ചു. മദ്ധ്യാഴിയിലെത്തിയപ്പോള്‍ ഇടിയും മഴയും ഉണ്ടാ കട്ടെ എന്ന് സഹോദരന്‍മാര്‍ കൽപ്പിച്ചു. ൦ പേമാരിയ്ക്കുശേഷം ഏഴാമത്തെ തിരയില്‍ മണ്‍തോണി മുങ്ങിപ്പോയി. ൦ നടുക്കടലില്‍ അകപ്പെട്ട സഹോദരിമാര്‍ വിവിധ ദിശകളിലേക്ക് നീന്തിക്കയറി. ൦ ഇതില്‍ പേടിയാട്ട ഭഗവതി കടലുണ്ടിയില്‍ എത്തി. © എല്ലാതരം കൃഷികളും ഉണ്ടായിരുന്നു കടലുണ്ടിയില്‍. നെല്ല്, കിഴങ്ങുകള്‍, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി കൃഷി ചെയ്യുന്നുണ്ട്. എല്ലാതരം വിത്തുകളും വാവിന് വാങ്ങാന്‍ കിട്ടും. ൦ പക്ഷികള്‍ മുമ്പ് ധാരാളം വന്നിരുന്നു. ഇന്ന് കുറവാണ്. 299 50. ഫീല്‍ഡ് ഡയറി 26.07.2017ന് വൈകുന്നേരം നാലരമണിക്കാണ് കടലുണ്ടിയിലെ തൈക്കൂട്ടത്തിൽ ലക്ഷ്മിയുടെ വീട്ടില്‍ എത്തുന്നത്. ഞാന്‍ ഭഗവതിയെക്കുറിച്ച് അറിയാന്‍ വന്നതാണെന്ന് പറഞ്ഞു. അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അരമണിക്കുറോളം പറഞ്ഞുതന്നു. 26.07.2017 ലെ ഫീല്‍ഡ് നോട് ലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ൦ ദഗവതി കടലില്‍ നിന്നാണ് വന്നത്. ൦ ദഗവതി കുന്നത്തേക്ക് എഴുന്നള്ളുന്ന സമയം മടവമ്പാട്ടെ ക്ഷേേേതത്തിലേക്ക് തിരിഞ്ഞു നോക്കാറുണ്ട്. ൦ വീടും പറമ്പും വൃത്തിയാക്കി വിളക്കു വയ്ക്കാറുണ്ട്. ഭഗവതിയെ പുലര്‍ച്ചെ നീരാടാന്‍ കൊണ്ടുപോകുന്ന സമയങ്ങളിലും വിളക്കു വയ്ക്കുന്നു. © വലിയ ജനക്കൂട്ടം തന്നെയാണ് ഉത്സവത്തോടനുന്ധിച്ച് കടലുണ്ടിയില്‍ കാണാന്‍ സാധിക്കുന്നത്. ൦ എല്ലാതരം സാധനങ്ങളും വാങ്ങാന്‍ കിട്ടും. ഉപ്പുതൊട്ട കര്‍പ്പൂരം വരെയുള്ള സാധന ങ്ങള്‍ വാങ്ങിയ്ക്കാന്‍ പല ദേശക്കാരും എത്താറുണ്ട്. ൦ ബന്ധുക്കളെല്ലാരും ഉത്സവത്തിന് രണ്ട് ദിവസം മുമ്പുതന്നെ വീട്ടിലെത്താറുണ്ട്. ആരും ആരെയും വിളിക്കേണ്ട അവശ്യമില്ല. എല്ലാവരും വന്നു ചേരും. 51. ഫീല്‍ഡ് ഡയറി 28.07.2017ന്.ഞാന്‍ വൈകുന്നേരം അഞ്ചുമണിക്ക് കാരകളിപ്പറമ്പിലെ കുടില്‍പുര യ്ക്കല്‍ സരോജിനിയുടെ വീട്ടിലേക്കാണ് പോയത്. ജാതവന്‍ കോട്ടയിലെ തറവാട്ടു വീടാണ് ഇത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ജാതവന്‍ കോട്ടയിലെ വിശേഷങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു. 28.07.2017ലെ ഫില്‍ഡ് നോട് സരോജിനി പറഞ്ഞ കാര്യങ്ങള്‍ © ഞങ്ങള്‍ വീടും പരിസരവും പുല്ലുചെത്തി വ്ൃത്തിയാക്കുന്നു. ൦ തിണ്ടാരിയായാല്‍ ആരും വീട്ടില്‍ നില്‍ക്കാന്‍ പാടില്ല, ൦ കല്യാണം കഴിപ്പിച്ചയച്ച മക്കളുടെ വീട്ടുകളിലേക്ക് പലഹാരം, പഴം, അവില്‍ എന്നിവ നാലുദിവസം മുമ്പ് തന്നെ കൊണ്ടുപോകണമെന്നുണ്ട്. ൦ കല്യാണം കഴിച്ചു കൊണ്ടുവന്ന മക്കളുടെ വീടുകളില്‍നിന്ന് ഇവിടേക്ക് മധുരം കൊണ്ടുവരികയും വേണം. കൊണ്ടുവരുന്നവര്‍ക്ക് ഇവിടെ നിന്ന് വാക്കാശ് കൊടു ക്കുന്ന ഒരു ചടങ്ങുണ്ട്. © പിന്നീട് ഉത്സവത്തിന്റെ തലേദിവസം മാശ്രമാണ് അവര്‍ താമസിക്കാന്‍ വരുന്നത്. ൦ തലേദിവസം ഒട്ടുമിക്ക വീടുകളിലും മത്സ്യമാംസാദികള്‍ ഒഴിവാക്കുന്നു. © പിറ്റേദിവസം രാവിലെ വാക്കടവില്‍ വെച്ച് വാവുബലി നടക്കുന്നു. 300 52. ഫീല്‍ഡ് ഡയറി 29.07.2017ന് വൈകുന്നേരം അഞ്ചുമണിക്ക് കാരകളിപ്പറമ്പിലെ അമ്പാളിപ്പറമ്പില്‍ വിജേഷിനെ കാണാന്‍ ഞാന്‍ വീട്ടിലേക്ക് പോയി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ജാത വന്‍ കോട്ടയിലേയും പേടിയാട്് ഭഗവതിക്കാവിലേയും കാര്യങ്ങള്‍ ഒരുമണിക്കൂര്‍ നേരം സംസാരിച്ചു. 09.09.2017ലെ ഫീല്‍ഡ് EMIS വിജേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ ദഗവതി വന്നത് കടലില്‍ നിന്നാണ്. ജാതവന്‍ എന്നു പേരായ ഒരു മകനുണ്ട് ഭഗവ തിയ്ക്ക്. ൦ പരുത്തിക്കാട് തറവാട്ടിലെ കാരണവര്‍ക്ക് മീന്‍ പിടിക്കാന്‍ പോയ സമയത്ത് വലയെറി ഞ്ഞപ്പോള്‍ ദേവിയുടെ തലമുടിയാണ് കിട്ടിയത് എന്നു ഒരു പഴമൊഴിയുണ്ട്. © രണ്ട് മുന്‍വരിപ്പല്ലുകള്‍ മാത്രമാണ് കിട്ടിയത് എന്നും പറയപ്പെടുന്നു. ൦ കറുത്തങ്ങാട്ട ശിവഭഗവാന്റെ ചൈതന്യം കുടിയിരിക്കുന്നു എന്ന വിശ്വാസം നില നില്‍ക്കുന്നുണ്ട്. ൦ ജാതവന്‍ കോട്ടയില്‍ ഉത്സവത്തിന് രണ്ടുദിവസം മുമ്പു തന്നെ ജാതവന്‍ ഈരുതെ ങ്ങല്‍ ചടങ്ങ് നടക്കുന്നു. © ഉത്സവത്തിന്റെ പിറ്റേദിവസം ജാതവനെ കൊട്ടിലില്‍ വയ്ക്കുന്ന ചടങ്ങും, ജാതവന്റെ കുതിരക്കൂട് അഴിക്കുന്ന ചടങ്ങും നടക്കുന്നു.അതോടൊപ്പം ഐവര്‍കളിയും ഉണ്ടാ cdo. ൦ വെച്ചു നേദ്യം കഴിച്ച് രവതം മുറിച്ച് എല്ലാവരും പിരിയുന്നു. 53. ഫീല്‍ഡ് ഡയറി 10.07,2017ന് വൈകുന്നേരം അഞ്ചുമണിക്ക് ഇടച്ചിറയിലെ അണ്ടിപ്പറ്റ് റോഷിത്തിനെ കാണാനാണ് വീട്ടില്‍ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. പേടിയാട്ടു ഉത്സവത്തെക്കു റിച്ച് അവന്‍ പത്തുമിനിട്ട് സംസാരിച്ചു. 10.07.2017ലെ ഫീല്‍ഡ് നോട് റോഷിത്ത് പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തിന് ക്ഷേത്രത്തിന്റെ ചുറ്റിലും ദീപം കൊളുത്തുന്നു. വീടുകളിലും ചിരാത് വെയ്ക്കുന്നു. ൦൭൦ ദഗവതിയെയും ജാതവനെയും ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. നിലവിളക്കും ചിരാതും കത്തിച്ചുവെയ്ക്കുന്നു. ൦ ബന്ധുക്കള്‍ എല്ലാവരും ഉത്സവത്തിന്റെ തലേ ദിവസം തന്നെ വീട്ടിലെത്തും ൦ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വാക്കാശ് തരാറുണ്ട്. ആ കാശുമായി ഞങ്ങള്‍ പുറത്തു പോയി കളിപ്പാട്ടങ്ങളും, പലഹാരങ്ങളും വാങ്ങിക്കും. ൦ കൂട്ടുകാര്‍ വരാറുണ്ട്. സ്കൂളിലേക്ക് മിഠായിയും, ജിലേബിയും വാങ്ങിക്കൊണ്ടുപോ കും. ടീച്ചര്‍ക്ക് മാലയും വളയും വാങ്ങാറുണ്ട്. 301 54, ഫീല്‍ഡ് ഡയറി 12.07.2017 ന് വൈകുന്നേരം ആറുമണിക്ക് ഇടച്ചിറയിലെ തോട്ടോളി സുലോചന യുടെ വീട്ടിലേക്കാണ് പോയത്. പേടിയാട്ടകാവിന്റെ അടുത്താണ് വീട്. അവിടുത്തെ കാര്യങ്ങളും അനുഭവങ്ങളും അറിയാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കുശേഷം ഒരു മണിക്കൂറോളം സംസാരി ച്ചു. 12.07.2017 ലെ ഫീല്‍ഡ് നോടു സുലോചന പറഞ്ഞ കാര്യങ്ങള്‍ ൦ വീടും പരിസരവും ഒരു മാസം മുമ്പുതന്നെ വൃത്തിയാക്കാന്‍ തുടങ്ങും. സ്ത്രീകള്‍ തീണ്ടാരിയായിക്കഴിഞ്ഞാല്‍ കടലുണ്ടിയിലെ വീടുകളില്‍ നില്‍ക്കാന്‍ പാടില്ല എന്നു ണ്ട്. ൦൭ ദൃഗവതിക്ക് ചൂട്ട, താലി, കൊടി, വെളിച്ചെണ്ണ എന്നിവ നല്‍കാറുണ്ട്. ൦ ജാതവന്‍ കുടമണി, പാളയും കയറും, വെളിച്ചെണ്ണ, പണം എന്നിവയും നല്‍കാറുണ്ട്. ൦ അമ്മയുടെ വരവിനു പിന്നില്‍ 1500 വര്‍ഷത്തെ പഴക്കമുണ്ട്. അരിക്കല്‍ തറവാട്ടിലെ ചെക്കുട്ടി നായരും ഇളയതായ ഉണ്ണിനായരും ഉപ്പുകുറുക്കാന്‍ പോയത് രണ്ടു ദേശത്തി ലൂടെയായിരുന്നു. ൦ ഉണ്ണിനായര്‍ മണ്ണുരിലൂടെയും ചെക്കുട്ടി നായര്‍ പഴഞ്ചണ്ണൂരിലൂടെയും കച്ചവടത്തി നായി പുറപ്പെട്ടു. ഉണ്ണിനായര്‍ വില്‍പ്പന കഴിഞ്ഞ് മടങ്ങിയെത്തി. എന്നാല്‍ ചെക്കുട്ടി നായര്‍ തിരികെയെത്തിയില്ല. ൦ വെകുന്നേരമായിട്ടും കച്ചവടം നടക്കാതെ വന്നപ്പോള്‍ അദ്ദേഹം യാത്രതിരിച്ചു. വിശപ്പും ദാഹവും അയാളെ വല്ലാതെ അലട്ടി. നീലാട്ടുതുരുത്തിവഴിയായിരുന്നു സഞ്ചരിച്ചത്. ൦ ശാരീരികമായും മാനസികമായും ആകെത്തളര്‍ന്ന ചെക്കുട്ടി നായര്‍ ഹൃദയവേദന യോടെ ദൈവത്തോട് പരിഭവം പറഞ്ഞ് നിറകണ്ണുകളോടെ കൈകൂപ്പി വിങ്ങിക്കര ഞ്ഞു. ൦ തോണി മണ്‍തിട്ടയില്‍ പാറപോലെ ഉറച്ചു യാര്ര തടസ്സപ്പെട്ടു. കുറേ നേരം പരിശ്രമി ച്ചു. തോണി ഇളകുന്നില്ല, ൦ സകല പരദൈവങ്ങളെയും ഗുരുകാരണവന്‍മാരെയും മനസ്സില്‍ ധ്യാനിച്ചു. ൦ ഇനി അമ്മ മാത്രമേ രക്ഷയുളളൂ എന്ന് ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു. ശേഷം കരഞ്ഞു തളര്‍ന്ന് അദ്ദേഹം മയങ്ങിപ്പോയി. © ആ മയക്കത്തില്‍ അദ്ദേഹത്തിന് ദിവ്യദര്‍ശനവും അരുള്‍പ്പാടും ഉണ്ടായി. ൦൭ നിനക്ക് ഞാന്‍ രക്ഷകയായി ഉണ്ടെന്നും ആ സമയം ഉണ്ടാകുന്ന ശക്തമായ കാറ്റിലും മഴയിലും തോണി ആടി ഉലയുമെന്നും പറഞ്ഞു. © മലവെള്ളപ്പാച്ചിലില്‍ തോണി ഇളകിവരുമെന്നും ഒരു മരത്തടി തോണിക്ക് അരികി ലേക്ക് ഒഴുകിയെത്തും എന്നാല്‍ നീ ഭയപ്പെടേണ്ട എന്നും പറയുന്നു. ൦ വീരാളിപ്പട്ടുപുതച്ച ഒരു സ്ത്രീ അതില്‍ ഉപവിഷഠയായിരിക്കുമെന്നും നിനക്ക് ആ മഹതി തരുന്ന പെട്ടിശുദ്ധം ചെയ്ത് ഒരിടത്ത് പൂജചെയ്യണമെന്നും ആ ദിവ്യതേജസ്സ് ചെക്കുട്ടിനായരോട് അരുളി. 302 ൦ അതേ പോലെ സംഭവിച്ചു. പെട്ടിയുമായി പുലര്‍ച്ചെ തീരമണഞ്ഞു. ൦ അദ്ദേഹത്തെ കാണാതെ ഭാര്യയും, സഹോദരിയും വിഷമിച്ചിരിക്കുകയായിരുന്നു. കണ്ടമാത്രയില്‍ സന്തോഷത്താല്‍ സഹോദരി ഓടിയടുത്തു. ൦ ആ സമയം പെട്ടി വെള്ളത്തിലേക്ക് ചാടുകയും ചെയ്യുന്നു. ആവലാതി പൂണ്ട ചെക്കു ട്ടിനായര്‍ തുഴയെടുത്ത് വെള്ളത്തിലേക്ക് ചാടി പെട്ടി വീണ്ടെടുത്ത് നെഞ്ചോട് ചേര്‍ത്തുവെച്ചു. എന്തുകൊണ്ടായിരിക്കാം പെട്ടി വെള്ളത്തിലേക്ക് പോയതെന്നാലോ ചിച്ചു. ൦ അശുദ്ധിയായതാണെന്ന് അദ്ദേഹം മനസ്സിലാക്കി പെട്ടിയുമായി മാട്ടുമ്മല്‍ തോടിന്റെ അടുത്തുള്ള വനത്തിലേക്കു കയറി. ൦ ഒരുപാടുകാലം പഴക്കമുള്ള ഒരു കെട്ടിടം കണ്ണില്‍പ്പെട്ടു. ൦ രൂപഭംഗികൊണ്ട് അതൊരു പഴയ ഇല്ലമാണെന്ന് തോന്നുകയും അവിടെ വെച്ച് പൂജ യാരംഭിക്കുകയും ചെയ്തു. ൦ വിവരമറിഞ്ഞ് പെരിങ്ങോട്ടുകര നാടുവാഴിയും വള്ളിക്കുന്ന് അംശം ദേശത്തുള്ള നാടു വാഴിയും ദേവിയെ കുടിയിരുത്താനുള്ള ഒരുക്കങ്ങള്‍ നടത്തി. ചെമ്പകത്തടികൊണ്ട് തച്ചന്മാര്‍ അമ്പലം പണിതശേഷം ദേവിയെ പേടിയാട്ട് കുടിയിരുത്തി. ൦ പെട്ടിയിലുണ്ടായിരുന്ന മൂന്ന് സൂക്ഷമദ്വാരങ്ങളിലൂടെ കോട്ടയില്‍ വീട്ടില്‍ ആശാരിമാര്‍ ഒറ്റക്കണ്ണുകൊണ്ട് സസൂക്ഷ്മം നിരീക്ഷിച്ചു പെട്ടിയിലെ ദിവ്യതേജസ്സിനെ മനക്കണ്ണില്‍ വരഞ്ഞിട്ടു. 55. ഫീല്‍ഡ് ഡയറി 14.07.2017 ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടച്ചിറയിലെ കുളപ്പുറത്ത് കസ്തൂര്‍ഭായ് എന്നവരെ കാണാന്‍ വീട്ടില്‍ പോയത്. അവര്‍ ഫറോക്കില്‍നിന്ന് ഇടച്ചിറ യിലേക്ക് വന്നവരാണ്. ഭഗവതിയെയും, ഉത്സവത്തെയും കുറിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാണെന്നു പറഞ്ഞപ്പോള്‍ കൂടുതലായൊന്നും അറിയില്ല എന്നും അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരാമെന്നും പറഞ്ഞു. അരമണിക്കൂര്‍ സമയം എന്നോടു സംസാരിച്ചു. 14.07.2017ലെ ഫീല്‍ഡ് നോടു കസ്തുര്‍ഭായ് പറഞ്ഞ കാര്യങ്ങള്‍ ൭ ദൃഗവതി വന്നത് കടലില്‍നിന്നാണ്. സാമൂതിരിയുടെ പടയണിയിലെ അംഗമായിരുന്ന നീലിയാണ് ഭഗവതി എന്ന് പറഞ്ഞുകേട്ടിടുണ്ട്. ൦ നീലിയെ തടവില്‍ പിടിച്ച് കടല്‍മാര്‍ഗ്ഗം കൊണ്ടുപോകുന്ന സമയത്ത് കടലില്‍വെച്ച് ഒരു കടല്‍ക്കൊള്ളക്കാരുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നീലിയെ കൊന്ന് കട ലിലെറിഞ്ഞു. © തലഭാഗം അടിഞ്ഞത് കടലുണ്ടിയിലാണെന്ന് പറയപ്പെടുന്നു. © ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കുന്നു. © വിരുന്നുകാര്‍ വരും എല്ലാ സാധനങ്ങളും വാങ്ങാന്‍ കിട്ടും. എല്ലാവര്‍ക്കും വാക്കാശ് കൊടുക്കണം. ൦൭ ദൃഗവതിക്ക് വെളിച്ചെണ്ണ, താലി, ചൂട്ട, പട്ട, കൊടി, കയര്‍, ചന്ദനത്തിരി എന്നിവ നല്‍കാറുണ്ട്. 303 56. ഫീല്‍ഡ് ഡയറി 15.07.2017ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടച്ചിറയിലെ അണ്ടിപ്പറ്റ് തറവാ ട്ടിലെ രഞ്ജിത്തിനെ കാണാന്‍ വീട്ടില്‍ പോയത്. പഠനത്തിന്റെ ഭാഗമായി വന്നതാ ണെന്നു പറഞ്ഞപ്പോള്‍ അതിലേക്ക് വിവരങ്ങള്‍ തരാന്‍ മാത്രം എനിക്ക് അറിയില്ല എന്നദ്ദേഹം പറഞ്ഞു. ശേഷം അരമണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു. 15.07.2017ലെ ഫീല്‍ഡ് നോട് രഞ്ജിത്ത് പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കുന്നു. ൦ വീട് പെയിന്റടിക്കുന്നു. ചിരാതും മറ്റും കഴുകി വൃത്തിയാക്കുന്നു. വെളിച്ചെണ്ണ, തിരി എന്നിവ ഒരുക്കി വയ്ക്കുന്നു. ൭ പേടിയാട്ടമ്മ തെക്കേ ദേശത്തെ കൊല്ലൂര്‍ ക്ഷേരതത്തില്‍ നിന്നും ഗുരുവിന്റെ കൂടെ എത്തി എന്നും പറയപ്പെടുന്നു. ൭ വിരുന്നുകാര്‍ എല്ലാവരും ഉത്സവത്തോടനുബന്ധിച്ച് വീട്ടിലെത്തും. © ഒരു ചെറിയ കല്ല്യാണത്തിന്റെ ഒരുക്കങ്ങളാണ് ഇവിടുത്തെ വീടുകളിലൊക്കെ അര ങ്ങേറുന്നത്. ൭ ദൃഗവതിക്ക് നേര്‍ച്ചയായി താലി, വെളിച്ചെണ്ണ എന്നിവ നല്‍കാറുണ്ട്. ൦ ദഗവതിയേയും ജാതവനേയും ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. ൦ പുലര്‍ച്ചയ്ക്കും വൈകീട്ടും ഭഗവതിയെ എഴുന്നള്ളിക്കുമ്പോള്‍ നിലവിളക്ക് വെയ്ക്കാ റുണ്ട്. ൦ താലത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ ചന്ദനത്തിരി, കിണ്ടിയും വെളളവും തുടങ്ങിയവയും വെയ്ക്കാറുണ്ട്. © എല്ലാ സാധനങ്ങളും ഇവിടെ വാങ്ങാന്‍ കിട്ടും. വലിയൊരു മേള തന്നെയാണ് ഇവിട ങ്ങളില്‍ കാണാന്‍ കഴിയുക. 57. ഫീല്‍ഡ് ഡയറി 16.07.2017ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രബോധിനിയിലെ കുറ്റിക്കാട്ടില്‍ ബിനുവിനെ കാണാനാണ് വീട്ടില്‍ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ ക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അരമണിക്കൂറോളം എനിക്ക് പറഞ്ഞുതന്നു. 16.07.2017ലെ ഫീല്‍ഡ് നോട് ബിനു പറഞ്ഞ കാര്യങ്ങള്‍ ൭ ഉത്സവത്തോടനുബന്ധിച്ച് ഞങ്ങള്‍ രണ്ട് ദിവസം മുമ്പുതന്നെ പുറത്തിറങ്ങാറുണ്ട്. © വള, മാല, കളിക്കോപ്പുകള്‍ തുടങ്ങിയവ മക്കള്‍ക്ക് എല്ലാവര്‍ക്കും വാങ്ങിച്ചുകൊടു ക്കും. നമ്മളെക്കാളും പ്രായം കുറഞ്ഞവര്‍ക്കൊക്കെ വാക്കാശ നല്‍കണമെന്നുണ്ട്. ൦ ദഗവതിയുടെ ഐതിഹൃത്തിനു പിന്നില്‍ വളയനാട്ടമമയുടെ അടുത്തുനിന്നാണ് ജാത വന്‍ അയിത്തപ്പെട്ടത് എന്നാണ്. 304 ൦ കോറോത്ത് തറവാട്ടുകാര്‍ക്കാണ് ദേവിയെ വെളളത്തില്‍നിന്നും ലഭിച്ചത് എന്നും പറ ഞ്ഞുകേട്ടിട്ുണ്ട്. 58. ഫീല്‍ഡ് നോടു 17.07.2017 ന് വൈകുന്നേരം അഞ്ചുമണിക്ക് ഇടച്ചിറയിലൂടെ നടന്നുപോകു മ്പോഴാണ് ഒരു പാടത്ത് കളിച്ചുകൊണ്ടിരിക്കുന്ന തോട്ടോളി ആര്‍ദ്രയയെയും അലീഷ യെയും ഞാന്‍ കാണുന്നത്. അവരോട് ഞാന്‍ സംസാരിച്ചു. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്തുമിനിട്ട് സമയം ഞാന്‍ അവ രോടൊപ്പം ചെലവഴിച്ചു. 17.07.2017ലെ ഫീല്‍ഡ് നോടു ആര്‍ദ്ര പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തിന് ബന്ധുക്കളെല്ലാവരും വരും. ഉത്സവത്തിന് പേടിയാട്ട ക്ഷേത്രത്തില്‍ നിറയെ ആള്‍ക്കാരുണ്ടാകും. © എല്ലായിടത്തും നിലവിളക്ക് കത്തിച്ചുവയ്ക്കും. © മാല, വള, കളിപ്പാട്ടങ്ങള്‍, മിഠായികള്‍, കളികള്‍ എല്ലാം ഉണ്ടാകും. © ഞങ്ങള്‍ക്ക് വാക്കാശള്‍ കിട്ടും. വാക്കാശുകൊണ്ട് ഞങ്ങള്‍ ഇവിടുന്ന് സാധനങ്ങള്‍ വാങ്ങി ബാക്കി വരുന്ന പൈസ എടുത്തുവച്ച് സ്കൂളില്‍നിന്ന് ടൂറ് പോകാനൊക്കെ യാണ് ഉപയോഗിക്കുന്നത്. 59. ഫീല്‍ഡ് ഡയറി 17.07.2017ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് അണ്ടിപ്പറ്റ് അലീഷയുമായി പാടത്തുവെച്ച് സംസാരിക്കുന്നത്. അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവളും എനിക്ക് പറ ഞ്ഞുതന്നു. പത്തുമിനുറ്റുനേരം അവളുമായും സംസാരിച്ചു. 17.07.2017ലെ ഫീല്‍ഡ് നോടു അലീഷ പറഞ്ഞ കാര്യങ്ങള്‍ ൦൭ വല്ല്യച്ഛന്റെ വീട്ടില്‍നിന്നും അമ്മായിയുടെ വീട്ടില്‍നിന്നും എല്ലാവരും വരാറുണ്ട്. അവ രെല്ലാവരും എനിക്ക് വാക്കാശ് തരാറുണ്ട്. ൦൭ ഞങ്ങളെല്ലാവരും തലേദിവസം തന്നെ പേടിയാട്ട ക്ഷേത്രത്തിലേക്ക് പോകാറുണ്ട്. ൦ നിറയെ വിളക്കും ചിരാതും കത്തിച്ച് വളരെ ഭംഗിയില്‍ വച്ചിട്ടുണ്ടാവും. ആളുകള്‍ തിങ്ങി നിറയും © എല്ലാ സാധനങ്ങളും വാങ്ങിക്കഴിക്കും. വള, മാല തുടങ്ങിയവയെല്ലാം വാങ്ങിക്കും. © ഉത്സവം കഴിഞ്ഞ് പിറ്റേദിവസം ചെടികളെല്ലാം വാങ്ങിക്കും. ൦ അമ്മ കറിവയ്ക്കാന്‍ ചട്ടി, കലം തുടങ്ങിയവ വാങ്ങിക്കും. ൦ ജിലേബി, മിഠായിപ്പെട്ടി തുടങ്ങിയവ വാങ്ങിക്കാറുണ്ട്. 305 60. ഫീല്‍ഡ് ഡയറി 18.07.2017ന് വൈകുന്നേരം നാലരമണിക്ക് ഇടച്ചിറയിലെ തോട്ടോളി അഭിഷേ കിനെ കാണാനാണ് വീട്ടില്‍ പോയത്. ഉത്സവത്തെക്കുറിച്ച് അവന്‍ അറിയാവുന്ന കാര്യ ങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പത്ത് മിനിറ്റ് അവനുമായി സംസാരിച്ചു. 18.07.2017ലെ ഫീല്‍ഡ് നോട് അഭിഷേക് പറഞ്ഞ കാര്യങ്ങള്‍ ൦ ഞാനും അച്ഛനും ഉത്സവത്തിന് അലങ്കാരമത്സ്യങ്ങള്‍ കച്ചവടം ചെയ്യാറുണ്ട്. © ചെറിയ മിഠായിക്കടയും നടത്താറുണ്ട്. ൦ ബന്ധുക്കളൊക്കെ വരും. വാക്കാശ് തരും ൦ അതില്‍ നിന്ന് കുറച്ചുരൂപയേ ഞാന്‍ ചെലവാക്കാറുള്ളൂ. ൦ ബാക്കി പണം ഞാന്‍ സ്‌കൂളിലെ ടൂര്‍ ഴട്രിപ്പിനാണ് ചിലവഴിക്കുന്നത്. © മിഠായി, യന്ത്രോഞ്ഞാല്, എല്ലാതരം കച്ചവടക്കാര്‍ വലിയൊരു ഉത്സവം തന്നെയാണി വിടെ നടക്കുന്നത്. ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. ൦൭ ഉത്സവത്തിന് എല്ലായിടത്തും പുല്ല് ചെത്തിക്കോരി വൃത്തിയാക്കും, ചാണകം തളി ക്കും. ൭ ഞങ്ങളെല്ലാവരും രാത്രിയായാല്‍ കറങ്ങാന്‍ പോകും. ൦ വൈകുന്നേരമായാല്‍ പ്രദേശം മുഴുവന്‍ വ്യത്യസ്ത കളറുകളുള്ള ലൈറ്റുകള്‍കൊണ്ട് സജ്ജീകരിക്കുന്നു. 6. ഫീല്‍ഡ് ഡയറി 19.07.2017 ന് വൈകുന്നേരം മൂന്നുമണിക്ക് തൃക്കണ്ടിയൂര്‍ പൊക്ടാശ്ശേരി സുത്രഹ്മ ണ്യനെ കാണാനായിരുന്നു യാത്ര പുറപ്പെട്ടത്. പേടിയാട്ടമ്മ പല ഭാഗങ്ങളായി വേര്‍പിരി ഞ്ഞുവെന്നും വരയ്ക്കല്‍ കൈകാലുകള്‍, ഉടല്‍ തൃക്കണ്ടിയൂര്‍, തലഭാഗം കടലുണ്ടി എന്നും കടലുണ്ടി ദേശനിവാസികളില്‍ പരക്കെ പറയപ്പെടുന്നുണ്ട്. അങ്ങനെ അന്വേഷി ച്ചപ്പോഴാണ് പൊന്നോളി കൊറാത്ത് ലേഖയുടെ അമ്മാവന്റെ വീട് അവിടെയുണ്ടെന്നു പറഞ്ഞതും അവരുടെ നമ്പര്‍ ലേഖ തന്നതും അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു മണിക്കു റോളം സംസാരിച്ചു. 19.07.2017 ലെ ഫീല്‍ഡ് നോട് സൂസ്രഹ്മണ്യന്‍ പറഞ്ഞ കാര്യങ്ങള്‍ © മലപ്പുറം ജില്ലയിലെ തിരൂരിലാണ് തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ൦ ഈ ക്ഷേത്രവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേരേതങ്ങളാണ് അമ്പല ക്കുളങ്ങര ഭദ്രകാളിക്ഷേത്രം, ഭണ്ഡാരക്കാവ്. ൦ തൃക്കണ്ടിയൂര്‍ ശിവന്റെ പുത്രിയാണ് അമ്പളക്കുളങ്ങര ഭ്രദഹകാളിക്ഷേ്രം, എന്ന് ഐതിഹ്യം 306 © പണ്ടൊരിക്കല്‍ ഇരിങ്ങാവുരിലെ പ്രഭു കുടുംബത്തില്‍പ്പെട്ട ഒരു നമ്പൂതിരിയുടെ ഭാര്യ ക്ഷ്രേതദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അവരുടെ ഓലക്കുടയില്‍ ഏഴ് ഭഗവതിമാര്‍ ഓരോ ക്ഷേത്രങ്ങളിലായി ഇറങ്ങി. അതില്‍ ആറാമത്തെ ഭഗവതി ഇങ്ങിയ ഇടമാണ് അമ്പലക്കുളങ്ങര. ൦ തൃക്കണ്ടിയൂര്‍ തേവരുടെ ധര്‍മ്മപത്നിയായ ശ്രീപാര്‍വതിയുടെ ചൈതന്യം കുടികൊ ളളുന്ന ഭണ്ഡാരക്കാവ് അമ്പലക്കുളങ്ങര ക്ഷേേതത്തിന് അല്പം അകലെ സ്ഥിതിചെ യ്യുന്നു. ൦ വനദുര്‍ഗ്ഗാസങ്കല്പത്തിലുള്ള ദേവതയാണ്. ൦ ഉത്സവനാളില്‍ തൃക്കണ്ടിയൂര്‍ തേവര്‍ അമ്പലക്കുളങ്ങരയിലേയ്ക്കും ഭണ്ഡാരക്കാവി ലേയ്ക്കും എഴുന്നള്ളുന്നു. ൦ മേളവാദ്യവ്യന്ദത്തോടെ അമ്പളക്കുളങ്ങരയിലേക്ക് എഴുന്നള്ളുന്ന ഭഗവാന്‍ പുത്രിയെ ദര്‍ശിച്ച ശേഷം ആഘോഷങ്ങളില്ലാതെ ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ ഭണ്ഡാരക്കാ വിലേക്ക് പോകുന്നു. ൦ ദണ്ഡാരക്കാവില്‍ ദേവി അശുദ്ധിയിലിരിക്കുന്നതിനാലാണത്രെ ആഘോഷങ്ങളി ല്ലാതെ ഭഗവാന്‍ എഴുന്നള്ളുന്നത്. 62. ഫീല്‍ഡ് ഡയറി 20.07.2017ന് വൈകുന്നേരം ആറുമണിക്ക് ഇടച്ചിറയിലെ മൂന്നാം പടിയന്‍ സരിത യുടെ വീട്ടിലേക്കാണ് പോയത്. പേടിയാട്ടകാവിന്റെ അടുത്താണ് വീട്. അവിടുത്തെ കാര്യങ്ങളും അനുഭവങ്ങളും അറിയാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കുശേഷം പത്തുമിനിറ്റോളം അവള്‍ സംസാരിച്ചു. 20.07.2017 ലെ ഫീല്‍ഡ് നോടു സരിത പറഞ്ഞ കാര്യങ്ങള്‍ ൦ ഉത്സവത്തിന് കച്ചവടക്കാര്‍ ഒരുമാസം മുമ്പുതന്നെ വന്നു ചേരും. © ഞങ്ങളുടെ വീട്ടില്‍ ഹസ്തരേഖ നോക്കുന്നവര്‍ വന്ന് ഭക്ഷണം കഴിക്കാറുണ്ട്. ൦ ദിക്ഷ യാചിക്കാന്‍ വരാറുണ്ട്. ൦ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ ഉത്സവപ്പറമ്പുകളില്‍ ഒത്ത് കൂടാറുണ്ട്. ൦ രപായഭേദമെന്യേ എല്ലാവരും പങ്കെടുക്കുന്നു. 63. ഫില്‍ഡ് ഡയറി 21.07.2017ന് ഞാന്‍ വൈകുന്നേരം അഞ്ചുമണിക്ക് പോയത് കുടില്‍പുരയ്ക്കല്‍ പരിമളകുമാരിയുടെ വീട്ടിലേയ്ക്കാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ കുറിച്ച് കുറച്ച് കാര്യങ്ങളേ അവര്‍ക്കറിയാവൂ എന്ന് പറഞ്ഞു. അത് മതിയെന്ന് ഞാനും പറഞ്ഞു. പത്ത് മിനിറ്റ് അവരോടു സംസാരിച്ചു. 307 21,07.2017 ലെ ഫീല്‍ഡ് നോടു പരിമളകുമാരി പറഞ്ഞ കാര്യങ്ങള്‍ ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. ദേവിക്ക് നാല് സഹോദരിമാരുണ്ട്. ദേവിയുടെ മകനാണ് ജാതവന്‍. ൦൭ തെക്കേ മൂകാംബികയില്‍ നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. ൭ ഉത്സവത്തിനു മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കും. ൦ തിീണ്ടാരിയായാല്‍ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല എന്നുണ്ട്. © വാക്കടവിലേയ്ക്ക് പുലര്‍ച്ചെ നീരാടിക്കാന്‍ ദേവിയെ കൊണ്ടുപോകുമ്പോള്‍ ഞാന്‍ വീട്ടില്‍ വിളക്ക് കത്തിച്ച് വെക്കും. ൦ പേടിയാട്ടമ്പലത്തില്‍ പോയി തൊഴും. ൦ താലി, വെളിച്ചെണ്ണ, പടു, മഞ്ഞള്‍പൊടി, ചന്ദനത്തിരി, കുടമണി എന്നിവയാണ് വഴി പാടായി നല്‍കുന്നത്. 64. ഫീല്‍ഡ് ഡയറി 22.07.2017 ന് വൈകുന്നേരം നാലരയ്ക്ക് ശേഷമാണ് തോട്ടോളി സുത്രഹ്മണ്യനു മായി അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് സംസാരിച്ചത്. അദ്ദേഹവുമായി ഉത്സവത്തെക്കുറിച്ച് പത്തുമിനിറ്റ് സംസാരിച്ചു. 22.07.2017ലെ ഫീല്‍ഡ് നോട് സുബ്രഹ്മണ്യന്‍ പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തോടനുബന്ധിച്ച് കച്ചവടം നടത്താറുണ്ട്. ൦ ബന്ധുക്കള്‍ എല്ലാവരും വരും. എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കാറുണ്ട്. കുട്ടി കള്‍ക്കൊക്കെ വാക്കാശ് കൊടുക്കാറുണ്ട്. ൦ ദഗവതിയുടെ ഐതിഹ്യങ്ങളില്‍ ദേവന്‍മാര്‍ പൂജിച്ച ദേവീ വിഗ്രഹം അസുരന്മാര്‍ ച്ഛേദിച്ച് മൂന്ന് കഷ്ണങ്ങളാക്കി കടലിലെറിഞ്ഞു എന്നാണ്. ൦ കൈകാലുകള്‍ വരയ്ക്കലും ശിരസ്സ് കടലുണ്ടിയിലും ഉടല്‍ തൃക്കണ്ടിയൂരും കടലില്‍ വന്നടിഞ്ഞു എന്ന് ഐതിഹ്യം. ൦ ദഗവതി കടലില്‍ നിന്നു വന്നു എന്നുള്ളതുകൊണ്ടുതന്നെ ഉത്സവദിവസം പുലച്ചെ ദേവിയെ കടലില്‍ ആറാടിക്കാന്‍ കൊണ്ടുപോകുന്നു. ൦ ദൃഗവതി തിരിച്ചു കുന്നത്ത് കറുത്തങ്ങാട്ട് ശേഷം കുടികൂട്ടല്‍ ചടങ്ങിനുശേഷം പേടി യാട്ട് കുടിയിരുത്തുന്നു. 65. ഫീല്‍ഡ് ഡയറി 23.07.17ന് വൈകുന്നേരം നാലുമണിക്ക് പേടിയാട്ട്‌കുന്നിലെ പുതുകുളങ്ങര രാജന്‍ എന്നവരെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. ചെന്ന കാര്യം പറഞ്ഞു. ഉത്സവച്ചടങ്ങുകളെപ്പറ്റിയായിരുന്നു ഞാന്‍ ചോദിച്ചത്. ഒരു മണിക്കൂര്‍ നേരം അദ്ദേഹവു മായി സംസാരിച്ചു. 308 23.07.2017 ലെ ഫീല്‍ഡ് നോടു രാജന്‍ പറഞ്ഞ കാര്യങ്ങള്‍ ൭ ഉത്സത്തോടനുബന്ധിച്ച് ഏഴുദിവസം ്രതം ആണ്. കൊടി തൂക്കുന്നത് ഞങ്ങളാണ്. ൦ ദേവസ്വം പറമ്പുകാര്‍ കെട്ടിതൂക്കാനുള്ള കയറ് സത്യക്കല്ലിന്‍മേല്‍ വയ്ക്കുന്നു. ൦ പനയമഠം കാരണവര്‍ അത് ഞങ്ങള്‍ക്ക് എടുത്തുതരും. മൂന്നിഴ പിരിച്ചെടുത്ത് ഒരു കയറാക്കണം. ൦ ആദ്യം പനയമഠം കാരണവര്‍ ഒരു കൊടി കയറില്‍ കെട്ടുന്നു. ബാക്കി കൊടികള്‍ ഞങ്ങളാണ് കെട്ടുന്നത് ൦ കൊടിതുൂക്കിയ കയര്‍ ആല്‍മരത്തിലും കുങ്കുമത്തിലും കെട്ടുന്നു. ഇരുപത്തിയൊന്ന് കൊടികള്‍, പതിനൊന്ന് കൊടികള്‍ എന്നിങ്ങനെയാണ് കൊടികള്‍ കെടുന്നത്. ൦ കൊടികള്‍ മരത്തിലേക്ക് കയറ്റുമ്പോള്‍ ഏറ്റട്ടെ എന്ന് പനയമഠം കാരണവരോട് സമ്മതം ചോദിക്കുന്ന ചടങ്ങുണ്ട്. ൦ രാശി നോക്കിയാണ് ജാതവനെ ജാതവന്‍കോട്ടയില്‍നിന്ന് എഴുന്നളളിക്കുന്നത്. ൦ വൈകുന്നേരം മൂന്നുമണി ആകുമ്പോഴേക്കും എഴുന്നള്ളിച്ച് മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം വാങ്ങി കാരകളിച്ചുകൊണ്ട് വൈകുന്നേരം ആറുമണി ആകുമ്പോ ഴേക്കും പുളിക്കല്‍ തറവാട്ടിലെത്തുന്നു. ൦ ജാതവന്‍ ദീപം തെളിയിച്ച് വെള്ളരി ചൊരിയണം. © നിറച്ചെപ്പ്, നിറനാഴി എന്നിവ ഒരുക്കണം ൦ അവിടെ നിന്നും പൂജയ്ക്കുശേഷം ആറര ആകുമ്പോഴേക്കും പേടിയാട്ടേക്ക് എത്തു ന്നു. ജാതവന്‍ ആല്‍ത്തറ വരെ വരാനേ പറ്റുകയുള്ളൂ ൦ ആ സമയം പേടിയാട്ട് കൊട്ടിലില്‍ കരിക്കിടിയ്ക്കല്‍ ചടങ്ങ് നടക്കുന്നു. അമ്മയുടെ അടുത്തേക്ക് അടുക്കല്ലേ എന്നറിയിക്കാനാണത്. ചരല്‍ ഇട്ടുകൊണ്ടാണ് ഇടിക്കുന്നത്. ൦ പുറത്ത് ജാതവന്‍ എത്തുമ്പോഴേക്കും അവിടെയെല്ലാം കൊടിതൂക്കി നിലവിളക്ക് ചുറ്റുമതിലില്‍ കത്തിച്ചും ദിപാലംകൃതമായി അലങ്കരിക്കണം എന്നുണ്ട്. © തിരിച്ച് കാരാട്ടുകാവില്‍ (പുതുകുളങ്ങര കാവ്) വന്നാല്‍ കാവിലെ പൂജ ൦൭ നെല്ല്, അരി, നിറച്ചെപ്പ്, വെറ്റില, അടക്ക, കള്ള തുടങ്ങിയവ വേണമെന്നുണ്ട്. ൦ കാരാട്ടുകാവില്‍ നിന്നാണ് പുളിക്കല്‍ കാവിലേക്ക് പോകുന്നത്. ശേഷം കാരപറമ്പ് (പാറ്റയില്‍കാവ്) വളയനാട് തുടങ്ങി യാത്ര നീളുന്നു ൦ ഓരോ സ്ഥലങ്ങളിലും മുറ്റത്താണ് ജാതവന്‍ ഇരിക്കുന്നത്. © പെരുവണ്ണാന്മാര്‍ നാലുപേര്‍ക്കും നാഴി അരി, വെറ്റില, അടയ്ക്ക, നിറച്ചെപ്പ്, കള്ള് എന്നിവ നല്‍കുന്നു. © പേടിയാട്ട് ഏഴുദിവസം മുമ്പും കുന്നത്ത് അഞ്ചുദിവസം മുമ്പും മൂന്നുദിവസം മുമ്പ് ജാതവന്‍ കോട്ടയിലും ഉത്സവദിവസം കറുത്തങ്ങാട്ടും കൊടി തൂക്കുന്നു. ൦ പുലര്‍ച്ചെ മൂന്നു മണിക്ക് ഭഗവതിയെ എടുത്ത് വാക്കടവില്‍ നീരാടിക്കാന്‍ കൊണ്ടുപോകുന്നു. ൦൭ മാറ്റുപുരയില്‍ നിന്ന് അണിയിച്ചൊരുക്കി സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിച്ച് ഭഗവതിയെ ഒരുക്കി വരുമ്പോഴേക്കും മകന്‍ പുറത്ത് അമ്മയെ കാത്തിരിക്കുന്നുണ്ടാകും. ൦ മകന്‍ കടലിലേയ്ക്ക് നോക്കിയിരുന്ന് അമ്മയെ മൂന്ന് തവണ വലം വെച്ച ശേഷം മകന്റെ സമ്മതത്തോടെയാണ് അമ്മ യാത്രയാകുന്നത്. 309 ൦ അവിടെ നിന്നും കുന്നത്തേയ്ക്കാണ് അമ്മയും മകനും യാത്രയാകുന്നത്. അവിടെ കുന്നത്തുളളവര്‍ പൂജ നടത്തുന്നു. ൦ പൂജകള്‍ക്കുശേഷം കറുത്തങ്ങാട്ടേക്കുളള യാത്രയാണ് അവിടെ നമ്പൂതിരി പൂജയാ ണ്. ൦ ശിവഭഗവാന്‍ കുടികൊള്ളുന്നു എന്ന വിശ്വാസമാണുള്ളത്. ൦ പേടിയാട്ടേക്ക് വരുമ്പോള്‍ നായന്മാരുടെ താലപ്പൊലിയുണ്ടാകും. പീഠം വെച്ച് സ്വീക രിക്കുന്നു. ൦ ജാതവന്‍ കിഴക്കേകാവിന്റെ സമീപത്ത് മാറി നില്‍ക്കുന്നു. ൦ അരി, മഞ്ഞള്‍ മാത്രമാണ് താലപ്പൊലിയില്‍ ഉണ്ടാകുന്നത്. ൦ അരി ചൊരിഞ്ഞുകഴിഞ്ഞാല്‍ അമ്മയ്ക്ക് നിവേദ്യം കൊടുത്തുള്ള പൂജയാണ്. ൦ വെള്ളരി, വാഴക്കുല, പൂവന്‍പഴം ഇതെല്ലാം ജാതവനുള്ളതാണ്. പെരുവണ്ണാന്മാര്‍ കോട്ടയിലേക്ക് കൊണ്ടുപോകുന്നു. ൦ അമ്മയുടെ കുടികൂട്ടല്‍ ചടങ്ങിനുശേഷം ജാതവനെയും കൊണ്ട് (സങ്കടത്തോടെ ജാതവന്‍ തലതാഴ്ത്തി) ജാതവന്‍കോട്ടയിലേക്ക് പോകുന്നു. ൦ കളിയാട്ടക്കാവിലെ കോഴി അറുത്തുള്ള പൂജ അമ്മയ്ക്കിഷടമല്ല. ൦ ഗുരുതി തളിച്ചതുകൊണ്ടാണ് ജാതവന്റെ കുതിര പുള്ളിക്കുതിരയായത് എന്നും പറയ പെടുന്നുണ്ട്. ൦ കക്കാരംകുന്നില്‍ കാക്കക്കിരിക്കാന്‍ പോലും സ്ഥലമില്ലാത്ത ഇടത്ത് കുടിയിരിക്കാന്‍ പറയുന്നു. ൦ തുലാമാസത്തിലെ കറുത്തവാവിനുള്ള ഉത്സവം ചോതി നക്ഷത്രത്തിലാണ്. ൦ തോണിയുടെ വള്ള പിടിച്ചുതൂങ്ങിയപ്പോള്‍ രക്ഷിക്കാന്‍ നോക്കിയതായിരുന്നു. വാക്ക ടവില്‍ തോണിയില്‍നിന്ന് മുടിപിടിച്ചു. ആ സമയം മുടി കൈകളില്‍പോന്നു. ൦ മുടിയും മനേഴി ഇല്ലത്തുവന്നു. ആ സമയം കൊടുങ്കാറ്റും മഴയും ഉണ്ടായി. ൦ രപശ്നം വെച്ചപ്പോള്‍ മലയിലെ ദേവിയാണെന്നും ഭാര്യയും ഭര്‍ത്താവും കൈവിട്ടുപോ യതാണെന്നും അറിയാന്‍ കഴിഞ്ഞു. © നീലിമല ഗരി-അമ്മ, മാമാങ്കമഹര്‍ഷി (ഭര്‍ത്താവ്) ൦ മലയില്‍ പോയി സ്ത്രീകള്‍ പ്രാര്‍ത്ഥിച്ചു. മകന്‍ അമ്മയെ തെരഞ്ഞുവന്നു എന്ന് വിശ്വാസം. 66. ഫീല്‍ഡ് ഡയറി 23.07.2017 ന് വൈകുന്നേരം അഞ്ചരമണിക്ക് ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ സഹദേവന്‍ എന്നവരുടെ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറ ഞ്ഞു. ഉത്സവച്ചുടങ്ങുകളെക്കുറിച്ച് അരമണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു. 23.07.2017 ലെ ഫില്‍ഡ് നോട് സഹദേവന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളാണ് ദേവിയുടെയും ദേവന്റേയും കാര്യങ്ങളൊക്കെ ചെയ്യുന്നത്. © ഉത്സവത്തിന്റെ ഒരു മാസം മുമ്പുതന്നെ ജാതവന്‍കോട്ടയില്‍ വൃത്തിയാക്കല്‍ ചടങ്ങ് നടത്തണമെന്നുണ്ട. © ഒരു മാസം മുമ്പുതന്നെ തറവാട്ടുവീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കുന്നു. 310 ൭ ഉത്സവത്തിനുമുമ്പ് വെള്ളവലിക്കലും വൃത്തിയാക്കലും ചെയ്തു തീര്‍ക്കണം. ൦ ഏഴുദിവസം മുമ്പുതന്നെ ര്വതം എടുക്കുന്നു. ൦ ജാതവന്‍ പുറപ്പാടിന്റെ അന്ന് കോട്ടയും എരമംഗലവും തേഞ്ഞിപ്പലനും, പരുത്തിക്കാ ടനും വന്ന് ദേവനെ ഒരുക്കുകയും രരു തെണ്ടാന്‍ പോകുകയും ചെയ്യുന്നു. © ഇന്ന് പരുത്തിക്കാടന്‍മാര്‍ വരുന്നില്ല. അവരുടെ കാര്യം ഞങ്ങളാണ് ചെയ്യുന്നത്. ൦ മുണ്ട് ധരിച്ച് അതിന്റെ മുകളില്‍ ചുകന്ന പട്ട് ചുറ്റിക്കെട്ടി, തോള്‍മുണ്ട് ധരിച്ചാണ് ഞങ്ങള്‍ യാത്രപോകുന്നത്. ൦ ജാതവന്‍ കോട്ടയില്‍ നിന്ന് പുറപ്പെട്ട കാരകളിപ്പറമ്പില്‍ വെച്ച് കളിക്കാരുടെ കൂടെ കാരകളിച്ച് അമ്മ പോയിരുന്നതായി പറയപ്പെടുന്ന വീടുകളില്‍ ജാതവന്‍ ചെല്ലുന്നു. © മൂന്നുദിവസം ജാതവന്‍ ഉരുതെണ്ടുന്നുണ്ട്. ൦ വാവുത്സവദിവസം രാവിലെ കുടില്‍പുരയ്ക്കല്‍ തറവാട്ടുകാര്‍ പേടിയാട്ടുപോയി ദേവിയെ എടുത്ത് കടലില്‍ നിീരാടിക്കാന്‍ കൊണ്ടുപോകുന്നു. ൦ ഉച്ചയോടുകൂടി കടല്‍ക്കരയില്‍ നിന്നും കുന്നത്ത് കറുത്തങ്ങാട്ു, പേടിയാട്ട് തിരിച്ചെഴു ന്നുള്ളുന്നു. വൈകുന്നേരം കുടികൂട്ടൽ ചടങ്ങിനുശേഷം ജാതവനെയുംകൊണ്ട് ജാത വന്‍കോട്ടയിലേക്ക് മടങ്ങുന്നു. ൦ അന്ന് തറവാട്ടില്‍ ഇരുത്തി. പിറ്റേ ദിവസം കോട്ടയിലേക്ക് പ്രതിഷഠിക്കുന്നു. കു തിരക്കൂട് തറവാട്ടില്‍ വയ്ക്കുന്നു. © കുതിരയെ അഴിയ്ക്കുന്ന ചടങ്ങും, ഐവര്‍ കളിയും കോഴിയെ വെട്ടി കറിവെച്ച്, ഉപ്പി ല്ലാത്ത വെള്ളച്ചോറു കഴിച്ച് ര്വതം മുറിക്കുന്നു. ൦ പിന്നീട് ഏഴാം പുണ്യാഹത്തിന് പൂജ ചെയ്ത് ശുദ്ധിവരുത്തുന്നു. 67. ഫീല്‍ഡ് ഡയറി 24.07.0217 ന് വൈകുന്നേരം മൂന്നുമണിക്ക് ്രബോധിനിയിലെ കുടില്‍പുരയ്ക്കല്‍ രവീന്ദ്രന്‍ എന്നവരെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അദ്ദേഹത്തിനോട് ഉത്സവചടങ്ങളുകളെക്കുറിച്ച് പറഞ്ഞുതരണമെന്ന് പറഞ്ഞു. അരമണിക്കൂര്‍ അദ്ദേഹം സംസാരിച്ചു. 24.07.2017 ലെ ഫീല്‍ഡ് EMIS രവീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങള്‍ക്ക് ഒരു മാസം മുമ്പുതന്നെ കോട്ടയില്‍ ജോലിയുണ്ടാകും. സ്ഥിരം ജോലിക്ക് ഉത്സവം കഴിഞ്ഞേ പോകുകയുള്ളൂ. ൦ ദൃഗവാന്റെയും ഭഗവതിയുടെയും അനുഗ്രഹം കൊണ്ട് ഇന്ന് എല്ലാതരത്തിലും ഉന്നതി യാണ് ഉള്ളത്. ൦ ഏഴുദിവസം മുമ്പ് ്വതം അനുഷധഠിക്കുന്നു. © തീണ്ടാരിയായാല്‍ ഇവിടെ നില്‍ക്കാന്‍ പാടില്ല എന്നുണ്ട്. ൦൭ ഉത്സവദിവസം രാത്രിയോടുകൂടി കുടികൂട്ടല്‍ ചടങ്ങ് കഴിഞ്ഞ് ജാതവനെ തറ വാട്ടുവീട്ടില്‍ കൊണ്ടുവയ്ക്കുന്നു. ൫ പിറ്റേദിവസം രാവിലെ ജാതവന്റെ വിഗ്രഹത്തെ അഴിക്കുന്ന ചടങ്ങിനുശേഷം ഐവര്‍കളിയിലേര്‍പ്പെടുന്നു. 311 ൦ ജാതവനെയും ജാതവനെ കോട്ടയിലേക്ക് വയ്ക്കുന്നു. ൦ ഉത്സവം കഴിഞ്ഞ് ഞങ്ങള്‍ക്കുള്ള വിഹിതവുമായി കോട്ടയില്‍നിന്നും വീടുകളിലേക്കു പോരുന്നു. ൦ ജാതവന്‍ കാരകെട്ുന്നത് കാരകളിപ്പറമ്പിലെ ലിനിയാണ്. ആ ദിവസം അവിടെക്കൂടി യവര്‍ക്കെല്ലാം പായസവിതരണം നടത്തുന്നു. ജാതവന്‍ കാരകളിപ്പറമ്പില്‍ പുഷ്പ വൃഷ്ടി നടത്തുന്നു. ൦ ഗാമോത്സവം തുടങ്ങിയാല്‍ വെടിക്കെട്ട് ഉണ്ടാവാറുണ്ട് 68. ഫീല്‍ഡ് ഡയറി 24.07.2017 ന് വൈകുന്നേരം നാലുമണിക്ക് കോട്ടക്കടവിലെ കൊളോണി ജോര്‍ജ്ജിനെ പള്ളിയില്‍ വെച്ചാണ് ഞാന്‍ കണ്ടുമുട്ടിയത്. പള്ളിയുമായി ബന്ധപ്പെട്ട് വിവ രങ്ങളറിയാനും പേടിയാട്ടു ഉത്സവവുമായി എന്തെങ്കിലും അവകാശങ്ങള്‍ ഉണ്ടോ എന്നറി യുകയുമായിരുന്നു ഉദ്ദേശ്യം. അരമണിക്കുറുനേരം അദ്ദേഹവുമായി സംസാരിച്ചു. 24.07.17 ലെ ഫീല്‍ഡ് നോടു ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ ൦ ഏഷ്യയിലെ ഏറ്റവും വലിയ കുരിശാണിത് (കര്‍ത്താവിനെ കുരിശില്‍ തറച്ച രൂപം) ൦ ലോകത്തെ രണ്ടാമത്തെ കുരിശ്. ഇത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ്. ൦ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ലൈറ്റ് ഹസ് ഇല്ലാതിരുന്ന കാലം കപ്പലുകള്‍ക്ക് ദിശാസൂചകമായി ഇത് പ്രവര്‍ത്തിച്ചിരുന്നു. (അലുമിനിയം കളര്‍ പെയിന്റ് അടിച്ചു) ൦ ഇവിടെ പെരുന്നാള്‍ ഫെബ്രുവരി 13,14 തീയുകളിലാണ് നടക്കുന്നത്. ൦ പേടിയാട്ടകാവുമായി അവകാശങ്ങളൊന്നും തന്നെ ഇല്ല, എങ്കിലും ഇവിടത്തെ സ്ഥിര മായുള്ള ഇരുപത്തിയഞ്ച് കുടുംബങ്ങളും ഉത്സവത്തില്‍ പങ്കുചേരാറുണ്ട്. 69. ഫീല്‍ഡ് ഡയറി 25.07.2017 ന് വൈകുന്നേരം നാലരമണിക്ക് പ്രബോധിനിയിലെ കുടില്‍പുരയ്ക്കല്‍ മിനിഷയെ കാണാന്‍ വീട്ടിലേക്കാണ് പോയത്. ഉത്സവത്തെക്കുറിച്ചും മന്ത്രവാദത്തെക്കു റിച്ചും ചോദിച്ചറിയുക എന്നതായിരുന്നു ലക്ഷ്യം. അവള്‍ എം.ഫില്‍ പഠനം പൂര്‍ത്തിയാ ക്കിയത് മന്ത്രവാദങ്ങളെക്കുറിച്ചായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അരമണിക്കൂ റോളം അവള്‍ എന്നോടു കാര്യങ്ങള്‍ പറഞ്ഞുതന്നു. 25.07.2017 ലെ ഫില്‍ഡ് നോട് മിനിഷ പറഞ്ഞ കാര്യങ്ങള്‍ ൦ ഞാന്‍ എം.ഫില്‍ ചെയ്തത് മന്ത്രവാദത്തെക്കുറിച്ചാണ്. ൦ ജാതവന്‍ കോട്ടയില്‍ പണ്ടുകാലത്ത് മന്ത്രവാദം നടന്നിരുന്നു. © ഇന്ന് അച്ഛന്റെ ജ്യേഷ്ഠന്‍ മന്ത്രവാദകര്‍മ്മങ്ങള്‍ നടത്താറുണ്ട്. ൦ ജാതവന്‍ കോട്ടയില്‍ ഇന്ന് മന്ത്രവാദം നടത്താറില്ല. 312 ൦ എന്റെ കുട്ടിക്കാലത്ത് അനിയത്തിയുടെ ദേഹത്ത് ബാധ കയറി എന്നു പറഞ്ഞ് ബാധ ഒഴിപ്പിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ൦ തറയില്‍ ചൂരല്‍ കൊണ്ടടിച്ച ബാധ ഒഴിപ്പിക്കുന്നു. © മ്രന്തവാദം നടത്തുന്നത് ചാപിള്ള പിറക്കാതിരിക്കാനും ശരീരത്തില്‍ കടന്നുകയറിയ ദുര്‍വമേദസ്സുകളെ ഒഴിപ്പിക്കാനുമൊക്കെയായിരുന്നു. ൦൭ ഉത്സവത്തോടനുബന്ധിച്ച് ജാതവന്‍ കോട്ടയിലേക്ക് ജാതവന്‍ പുറപ്പാടിന്റെ അന്ന് പോയി തൊഴുതുപോരുന്നു. ൭ പിന്നീട് ഉത്സവത്തിനാണ് പോകുന്നത്. കുടികൂട്ടല്‍ ചടങ്ങുകഴിഞ്ഞാണ് തിരിച്ചുപോ രുന്നത്. 70. ഫീല്‍ഡ് ഡയറി 26.07.2017 ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ സദാനന്ദന്‍ എന്നവരെ കാണാന്‍ അവരുടെ വീട്ടിലേക്കാണ് പോയത്. ഉത്സവ ത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു ലക്ഷ്യ. അദ്ദേഹവുമായി അരമണിക്കൂറോളം സംസാരിച്ചിരുന്നു. 26.07.2017 ലെ ഫീല്‍ഡ് നോട് സദാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഏഴുദിവസം മുതല്‍ (്വതം എടുത്ത് ഞങ്ങള്‍ തറവാട്ടുവീട്ടില്‍ പോകുന്നു. ൦ അവിടെയുള്ള ശുചീകരണ ഗ്രവ്യത്തിയില്‍ ഏര്‍പ്പെടുന്നു. ഉത്സവമായിക്കഴിഞ്ഞാല്‍ ജോലിയ്ക്ക് പുറത്തു പോകാറില്ല. ൦ ദേവിയുടെയും ദേവന്റെയും അനുഗ്രഹംകൊണ്ട് ഞങ്ങള്‍ക്ക് ഇന്ന് സാമ്പത്തികമായി മുന്നേറ്റം ഉണ്ടായിട്ടുണ്ട്. മക്കള്‍ വിദ്യാഭ്യാസരംഗങ്ങളും ഉന്നതിയിലെത്തി. ൦൭ ഉത്സവത്തിന്റെ ചടങ്ങുകള്‍ കഴിയുന്നതുവരെ രാത്രി കിടന്നുറങ്ങാന്‍ മാ്രമാണ് വീടു കളിലേക്കു പോകുന്നത്. 71. ഫീല്‍ഡ് ഡയറി 28.07.2017 ന് ഞാന്‍ വൈകുന്നേരം നാലുമണിക്ക് കടലുണ്ടിയിലെ കുമ്മിൽ കുഞ്ഞിപ്പെണ്ണിനെ കാണാനായിരുന്നു പോയത്. അവരാണ് പേടിയാട്ടമ്മയെ നീരാടി ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഉപയോഗിക്കുന്ന ചുട്ട് കൊടുക്കുന്നത് എന്നറിഞ്ഞു. ഞാന്‍ ചെന്നപ്പോള്‍ അവര്‍ ഉറങ്ങുകയായിരുന്നു. അവരുടെ മരുമകളുമായി സംസാരിച്ചി രിക്കുമ്പോള്‍ അവര്‍ എഴുന്നേന്നുവന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. എനിക്കൊന്നും ഓര്‍മ്മയില്ല എന്നുപറഞ്ഞുകൊണ്ടേയിരുന്നു തുടക്കം. പിന്നീട് ഓരോന്നു പറഞ്ഞു തുട ങ്ങി. 28.07.2017 ലെ ഫീല്‍ഡ് നോട് കുഞ്ഞിപ്പെണ്ട് പറഞ്ഞ കാര്യങ്ങള്‍ © ദേവിയ്ക്ക് ചൂട്ടു കൊടുക്കാറുണ്ട്. ൦൭ പണ്ട് പടകാളിത്തല്ലില്‍ ഞങ്ങളുടെ തറവാട്ടുകാല്‍ പങ്കെടുത്തിരുന്നു. 313 ൦ ദേവിയെ കാണാന്‍ ഞാന്‍ കുന്നത്തു പോകും. ൭ മക്കളെല്ലാവരും വരും. കുട്ടികള്‍ക്കൊക്കെ വാക്കാശ് കൊടുക്കണം. ൦൭ ദേവിക്ക് വെളിച്ചെണ്ണ, താലി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ കൊടുക്കും. ൦ എല്ലാ സാധനങ്ങളും വാവിന് വാങ്ങിക്കും. ൦ ഹറിക്കുടുക്ക തൊട്ട എല്ലാ സാധനങ്ങളും ഒരു മാസം മുമ്പുതന്നെ വില്‍പ്പനയ്ക്കുണ്ടാ cdo. ൦ മക്കളുടെ വീട്ടിലേക്ക് പലഹാരങ്ങള്‍, പഴം, അവല്‍ എന്നിവ കൊണ്ടുപോ കണമെന്നുണ്ട്. ൦ മരുമക്കളുടെ വീട്ടില്‍നിന്ന് ഇങ്ങോട്ടും കൊണ്ടുവരും. ൦ ദേവി നിറയെ ആഭരണങ്ങള്‍ ധരിച്ചാണ് സഞ്ചരിക്കുന്നത്. ൦ മകന്‍ ജാതവന്‍ കാക്കാരം കുന്നിലാണ് ഇരിക്കുന്നത്. 72. ഫീല്‍ഡ് ഡയറി 29.07.17 ന് ഞാന്‍ കൊളത്തറയിലെ ആരോടി അബ്ദുറഹിം മാസ്റ്ററെ കാണാന്‍ ചാലിയത്തെ ഫിഷറീസ് സ്കൂളിലേക്കാണ് പോയത്. അദ്ദേഹം പല ലേഖനങ്ങളും എഴു താറുള്ളത് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നപ്പോള്‍ വലിയൊരു ശേഖരം തന്നെയുണ്ട് അവിടെ. കടലുണ്ടിയെ ഓര്‍മ്മിപ്പിക്കുന്ന പല ഫോട്ടോകളും കുറി പ്പുകളും, വീഡിയോ ലിങ്കുകളും അദ്ദേഹം എടുത്തുതന്നു. ചാലിയത്തെക്കുറിച്ചുള്ള ഒട്ടു മിക്ക അറിവുകളും അദ്ദേഹം പറഞ്ഞുതന്നു. ചാലിയം യാറം, മുല്ല, വണ്ടിക്കിണര്‍, ആദ്യ റെയില്‍വെ, ഹോര്‍ത്തൂസ് മലബാറിക്കൂസ് തുടങ്ങിയവയുടെ ഫോട്ടോകളും അതിന്റെ വിശദവിവരങ്ങളും അദ്ദേഹം മൂന്നു മണിക്കുറോളം സംസാരിച്ചു. 29.07.2017 ലെ ഫീല്‍ഡ് നോട്ട് അബ്ദുള്‍ റഹീം പറഞ്ഞ കാര്യങ്ങള്‍ ൦ ഇസ്‌ലാമിക ്രബോധനവുമായി കേരളക്കരയിലെത്തിയ ഹ്രസത്ത് മാലിക് ദിനാറിന്റെ സംഘത്തില്‍പ്പെട്ട മാലിക് ഇബ്നു ഹബിബ് ചാലിയത്ത് നിര്‍മ്മിച്ചതാണ് പുഴക്കരപ്പ ളളി. © രണ്ടാം ഖലീഫയായ ഉമര്‍ ഫാറൂറിന്റെ ഭരണകാലത്താണ് ഇസ്‌ലാമിക ്രബോധനവു മായി മാലിക ദിനാറും പന്ത്രണ്ട് അനുയായികളും കേരളത്തിലെത്തിയത്. ൦ പോര്‍ച്ചുഗീസുകാര്‍ 1528-ല്‍ ചാലിയത്ത് നിര്‍മ്മിച്ച കോട്ടയുടെ കല്ലുകള്‍ ഈ പള്ളിപ്പ റമ്പിലേതായിരുന്നു. © 1571-ല്‍ പോര്‍ച്ചുഗീസ് കോട്ട സാമൂതിരിയുടെ സേനാനായകനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ നേതൃത്വത്തില്‍ വളയുകയും ഭക്ഷണം കിട്ടാതെ അവശരായ പോര്‍ച്ചു ഗീസുകാര്‍ കീഴടങ്ങുകയും കോട്ട പൊളിക്കുകയും ചെയ്തു. കോട്ടയുടെ കല്ലുകള്‍ പുല്ലക്കരപ്പള്ളിക്കും മര ഉരുപ്പടികള്‍ കോഴിക്കോട് കുറ്റിച്ചിയിലെ മിശ്കാല്‍ പളളിക്കും സാമൂതിരി നല്‍കി. © മുമ്പ് ഈ പളളിക്ക് കോയക്കര പളളിയെന്നാണ് പേരുണ്ടായിരുന്നത്. 314 ൦ ചാലിയത്തെ കോയമാര്‍ വസിച്ചിരുന്ന കരയിലെ പള്ളിയായതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. കോയക്കര കുഴക്കരയായും പിന്നീട് പുഴക്കരയായും വിളിക്കപ്പെട്ടതാ വാം. ൦ പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിന്നിരയായ പള്ളി പുതുക്കിപ്പണിയാന്‍ സാമൂ തിരി രാജാവാണ് പിന്തുണ നല്‍കിയത്. © ചാലിയത്തെയും കോഴിക്കോട്ടേയും ഖാസിമാര്‍ക്ക് സാമൂതിരിയുടെ രാജസദസ്സില്‍ സ്ഥാനമുണ്ടായിരുന്നു. © പിന്നീട് ചാലിയത്ത് ചെറിയ മുസ്‌ലിം പള്ളികള്‍ ഉണ്ടായി. പിന്നീട് മാലിക ദിനാ റിന്റെ മത്രപബോധനത്തില്‍ ആകൃഷ്ടരായി ഒട്ടേറെ ആളുകള്‍ ഇസ്‌ലാം മതം സ്വീക രിച്ചു. അങ്ങനെ മുസ്ലിം പ്രദേശമായി ഇവിടം മാറി, ൦ മാലിക് ദിനാറും സംഘവും ഈ പള്ളിയില്‍ വെച്ച് നമസ്കരിച്ചതായി പറയപ്പെടുന്നു. ൦ പഴമക്കാര്‍ നമസ്കാര സമയമറിയുവാന്‍ ഉപയോഗിച്ചിരുന്ന നമസ്കാര സമയസൂചിക ഇന്നും ഇവിടെയുണ്ട്. ൦ നിഴല്‍ നോക്കിയായിരുന്നു ആദ്യകാല മുസ്ലീംങ്ങള്‍ നമസ്ക്കാര സമയമറിഞ്ഞിരുന്ന ത്. ൦ പുഴക്കര പളളി നിര്‍മ്മിച്ചിട്ട 1420 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 73, ഫീല്‍ഡ് ഡയറി 02.08.2017 ന് വൈകുന്നേരം അഞ്ചരമണിക്ക് പേടിയാട്ട്കുന്നിലെ കുണ്ടില്‍ വിശ്വ നാഥന്‍ എന്നവരെ കാണാനായിരുന്നു യാത്ര. അദ്ദേഹം പേടിയാട്ടകാവിന്റെയടുത്ത് കൂട്ടു കാരുമൊത്ത് ഇരിക്കുകയായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അദ്ദേഹം എന്റെ കൈവശം പേടിയാട്ടമ്മയുടെ ഒരു ഐതിഹൃപുസ്തകം തരാമെന്നു പറഞ്ഞു. അരമണി ക്കൂര്‍ നേരം എന്നോടു സംസാരിച്ചു 02.08.17 ലെ ഫീല്‍ഡ് നോട് വിശ്വനാഥന്‍ പറഞ്ഞ കാര്യങ്ങള്‍ © ഞങ്ങള്‍ക്ക് ഇവിടെ ഒരു അവകാശം ഉണ്ട്. ൦ പുണ്യാഹത്തിന് ഞങ്ങള്‍ ഇവിടെ വേണം. പ്രസാദം തരും. നാഗത്തിന് പൂജയുണ്ടാ cdo. ൫ ഉത്സവത്തിന്റെ കുടികൂട്ടല്‍ ചടങ്ങുസമയത്തും ഞങ്ങള്‍ ഇവിടെയുണ്ടാകും. © വാഴക്കുല, ഉണക്കലരി എല്ലാം അവകാശമായി ലഭിക്കും. © തേങ്ങ, ഇളനീര്‍ കാവിലേക്ക് കൊടുക്കണമെന്നുമുണ്ട്. ൦ രരധാന അവകാശികള്‍ മൂസതാണ്. © ഉത്സവം കെങ്കേമമായി എല്ലാവരും ഒത്തൊരുമിച്ച് നടത്തുന്നു. വീടുകളില്‍ വിരുന്നു കാര്‍ എല്ലാവരും വരും. 74. ഫീല്‍ഡ് ഡയറി 03.08.17 ന് വൈകുന്നേരം നാലുമണിക്ക് കടലുണ്ടിയിലെ അമ്പാളി വേണുഗോപാ ലന്‍ എന്നവരെ കാണാന്‍ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന് കാര്യം പറഞ്ഞു. അദ്ദേ 315 ഹത്തിന് സംസാരിക്കാന്‍ ഗ്രയാസമുണ്ടായിരുന്നു. ശബ്ദം ചെറുതായിട്ടേ ഉണ്ടായിരുന്നു ള്ളൂ. അദ്ദേഹത്തിന് വ്യക്തമായി ഒന്നും പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്സവത്തെക്കുറിച്ച് അരമണിക്കൂര്‍ നേരം എന്നോട് സംസാരിച്ചു. 03.08.2017 ലെ ഫീല്‍ഡ് നോട് വേണുഗോപാലന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളാണ് ഉത്സവത്തില്‍ നിയമനിര്‍വഹണം നടത്തുന്നത്. ഗ്രസാദത്തിനുള്ള നെല്ല് പേടിയാട്ടേയ്ക്ക് കൊടുക്കണം. ൦ ഞങ്ങള്‍ക്ക കൃഷിപ്പണിക്കും മറ്റം കര്‍ഷകര്‍ ഉണ്ടായിരുന്നു. എല്ലാത്തരം നെല്ലും ഞങ്ങള്‍ കൃഷിചെയ്തിരുന്നു. ൦ അരി പുറത്തുനിന്നും വാങ്ങിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാറില്ല, ൦ പടകാളിത്തല്ലുകാര്‍ക്കും പോലീസിനും കൊടുക്കുന്ന കൂലി ഞങ്ങള്‍ കൊടുക്കണമെ ന്നുണ്ട്. ഞങ്ങളുടെ സമ്മതം വാങ്ങിയാണ് പടകാളിത്തല്ലിന് ഇറങ്ങുന്നത്. ൦ വീടുകളില്‍ നിറയെ വിരുന്നുകാരുണ്ടാകും. വാക്കാശ് നല്‍കണമെന്നുണ്ട്. ൦ അഞ്ചു ദിവസത്തെ വ്രതം എടുത്താണ് പോകുന്നത്. 75, ഫീല്‍ഡ് ഡയറി 04.08.17ന് വൈകുന്നേരം അഞ്ചുമണിക്ക് കടലുണ്ടി ചേലൂര്‍കുപ്പാടന്‍ ദേവദാസന്‍. എന്നവരെ കാണാനാണ് പോയത്. അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നു. ഉത്സവത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റ് അദ്ദേഹത്തോട് സംസാരിച്ചു. 04.08.17 ലെ ഫീല്‍ഡ് നോട് ദേവദാസന്‍ പറഞ്ഞ കാര്യങ്ങള്‍ ൭ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് കടലുണ്ടി വാവുത്സവം. പേടിയാട്ടമ്മ യാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ൦ തുലാംമാസത്തിലാണ് ഉത്സവം നടക്കുക. © പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. അമ്മാഞ്ചേരിയമ്മ, പൂരപ്പറമ്പിലമ്മ, ശോഭ പറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. ൦ ഉത്സവം തുടങ്ങുന്നതിനു മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കും. © വീട് പെയിന്റടിക്കും. ൦൭ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. ൦ കൊറോത്തുകാര്‍ക്കാണ് ആദ്യം ദേവിയെ ലഭിച്ചതെന്ന് പറയുന്നു. ൦ ഉത്സവത്തിന് കുന്നത്തുകാര്‍ക്ക് ചാണകവും, ചൂട്ടും കൊടുക്കുന്നത് ഞങ്ങളാണ്. അതിനുള്ള കൂലി അവര്‍ തരും. © വാക്കടവിലേയ്ക്ക് പുലര്‍ച്ചെ അമ്മയെ നീരാടിക്കല്‍ കൊണ്ടുപോകുമ്പോള്‍ അമ്പല ത്തില്‍നിന്ന് ശംഖുനാദം മുഴങ്ങും. ൦ അപ്പോള്‍ നിലവിളക്ക് കത്തിച്ച് വെയ്ക്കും. ഒരാഴ്ച ഞങ്ങള്‍ ്വതം അനുഷധിക്കും. 76. ഫീല്‍ഡ് ഡയറി 316 05.08.17 ന് രാവിലെ പതിനൊന്നു മണിയ്ക്കാണ് ഇടച്ചിറയിലെ പട്ടയില്‍ നിധി ന്യയെ അവളുടെ വീട്ടിൽ കാണാന്‍ പോയത്. നിധിന്യയാണ് കടലുണ്ടിയെക്കുറിച്ച് എം.എ മലയാളം ബിരുദാനന്തര ബിരുദത്തിന് കടലുണ്ടി വാവുത്സവം: ചരിത്രവും സ്വഭാ വവും എന്ന പ്രബന്ധം തയ്യാറാക്കിയത്. ഉത്സവത്തെക്കുറിച്ചും കടലുണ്ടിയെക്കുറിച്ചും ഒരു മണിക്കൂര്‍ നേരം സംസാരിച്ചു. അവളുടെ പുസ്തകം ഒന്ന് നോക്കാന്‍ പറയുകയും ചെയ്തു. 05.08.16 ലെ ഫീല്‍ഡ് നോടു നിധിന്്യ പറഞ്ഞ കാര്യങ്ങള്‍ ൦൭ പേടിയാട്ട് ഉത്സവം കറുത്ത വാവിനാണ് ആഘോഷിക്കുന്നത്. ൦ പേടിയാട്ടുകാവില്‍ രണ്ട് അമ്പലങ്ങളാണ് ഉള്ളത്. © മകന്‍ ജാതവന്‍ അമ്മാഞ്ചേരി അമ്മയുടെ അടുക്കലെത്തിയപ്പോള്‍ അമ്മാഞ്ചേരിയമ്മ ജാതവന്റെ ദേഹത്തേയ്ക്ക് കള്ളും തവിടും വാരിയെറിഞ്ഞത്രേ. അങ്ങനെയാണ് മകന്‍ അശുദ്ധിയാകുന്നത്. ൦ ആ സമയം കാക്കാരം കുന്നില്‍ കാക്കയ്ക്കിരിക്കാന്‍ തണലില്ലാത്തിടത്ത് ഇലഞ്ഞി ക്കുരു വിതറി അവിടെ കുടിയിരിക്കാന്‍ പറഞ്ഞു. ൦ ജാതിമതഭേദമന്യേ ഉള്ള ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ ഓരോരുത്തര്‍ക്കും ഓരോരോ അവകാശങ്ങള്‍ പകുത്തുനല്‍കിയിട്ടുണ്ട്. അത് എല്ലാ വരും കൃത്യമായി ചെയ്യുന്നു. ൦ അമ്മയും മകനും കണ്ടുമുട്ടുന്ന നാളിലാണ് ഉത്സവം അരങ്ങേറുന്നത്. 77. ഫീല്‍ഡ് ഡയറി 06.08.17ന് വൈകുന്നേരം നാലുമണിക്ക് ഞാന്‍ കാരകളിപ്പറമ്പിലെ കുടില്‍പുര യ്ക്കല്‍ വിജയന്‍ എന്നവരെ കാണുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കാണ് പോയത്. ജാതവന്‍കോട്ടയിലെ തറവാട്ടുവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. 06.08.17 ലെ ഫീല്‍ഡ് നോടു വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തിന് ഒരു മാസം മുമ്പുതന്നെ വല്യച്ചനും വല്യമ്മയും ഞങ്ങളുടെ വീട്ടിലെ ത്തും. അന്നു മുതല്‍ വ്രതം അനുഷ്ഠിക്കുന്നു. ൦ തൊടിയും അമ്പലത്തിനു ചുറ്റിലും പുല ചെത്തിക്കോരി വൃത്തിയാക്കുന്നു. ൦൭൦ ജാതവന്റെയും കാരണവര്‍ക്കുള്ള വസ്ത്രവും എല്ലാം സ്ത്രീകള്‍ അലക്കി ഉണക്കിവ യ്ക്കുന്നു. ൦ നിലവിളക്ക്, ചിരാത് വൃത്തിയാക്കല്‍, അമ്പലത്തിന്റെ ചുറ്റിലും വെള്ളവലിയ്ക്കല്‍ തുടങ്ങി ജോലികള്‍ ഞങ്ങള്‍ക്കുണ്ടാകും. ൦ ഏഴാം പുണ്യാഹം വരെ ജോലിയ്ക്കൊന്നും പോകാന്‍ കഴിയാറില്ല. ൦ എല്ലാ ബന്ധുക്കളും വീട്ടില്‍ താമസിക്കാന്‍ വരും. ൦ പക്ഷേ, വീട് ചെറുതാണ്. അവിടെ എല്ലാവര്‍ക്കും തങ്ങാന്‍ കഴിയില്ല. 317 ൦ ജാതവന്റെ ഈരുചുറ്റിക്കിട്ടിയ അരി, നെല്ല് എന്നിവ കൊണ്ടുവെയ്ക്കുന്നതും അളവി നിരിക്കുന്നവരും ഇവിടെയാണ്. 78. ഫീല്‍ഡ് ഡയറി 06.08.17ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പ്രബോധിനിയിലെ കുടില്‍പുര യ്ക്കല്‍ ഷിനോദിനെ കാണാനായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും പതിനഞ്ചു മിനിറ്റ് എന്നോടു സംസാരിച്ചു. 06.08.17 ലെ ഫീല്‍ഡ് നോടു ഷിനോദ് പറഞ്ഞ കാര്യങ്ങള്‍ ൦ ഒരാഴ്ച മുമ്പേതന്നെ തറവാട്ടുവീട്ടിലെത്തും. അന്നുമുതല്‍ ര്രതം ആരംഭിക്കുന്നു. ൦ ജാതവന്‍ പുറപ്പാടിന്റെ അന്ന് രാശി നോക്കിയാണ് ജാതവനെയും കൊണ്ട് രുചു റ്റാന്‍ പോകുന്നത്. രണ്ടാം ദിവസവും രുചുറ്റുന്നു. മൂന്നാം ദിവസം അമ്മയുടെ കൂടെയാണ് രുചുറ്റുന്നത്. ൦ തിരിച്ച് വൈകീട്ട് പേടിയാട്ടമ്മയെ കുടിയിരുത്തി സങ്കടത്തോടെ ചെണ്ടമേളമില്ലാതെ ജാതവന്റെ ജാതവന്‍കോട്ടയിലേക്ക് യാത്രയാകുന്നു. ൦൭ വാവുത്സവത്തിന്റെ അന്ന് ചെണ്ട. കുടല്‍, ഇലത്താളം, കൊമ്പ് ഇവയാണ് ഉണ്ടാകുന്ന ത്. © പിറ്റേദിവസം ജാതവനെ കൊട്ടിലിലേയ്ക്ക് വെയ്ക്കുന്ന ചടങ്ങുണ്ട്. അന്നുതന്നെ ഐവര്‍കളിയും ഞങ്ങള്‍ അരങ്ങേറുന്നു. 79. ഫില്‍ഡ് ഡയറി 09.08.17 ന് വൈകുന്നേരം നാലരയ്ക്ക് ഇടച്ചിറയിലെ ഇഈട്ടുകളത്തില്‍ സരോജി നിയെ കാണാന്‍ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ ക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്ത് മിനിറ്റ് അവരോട് സംസാരി ച്ചു. 09.08.17 ലെ ഫീല്‍ഡ് നോട് സരോജിനി പറഞ്ഞ കാര്യങ്ങള്‍ ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ദേവിയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ ദേവിയുടെ മകനാണ് ജാതവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. © ഉത്സവത്തിനു മുമ്പ് വീടും പരിസരവും വൃത്തിയാക്കണം. ൦ തീണ്ടാരിയായ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല, ൦ വാക്കടവിലേക്ക് പുലര്‍ച്ചെ ദേവിയെ നിരാട്ടിനു കൊണ്ടുപോകുമ്പോള്‍ നിലവിളക്ക് കത്തിച്ച് വെക്കും. ൦ വാക്കടവില്‍നിന്ന് ദേവിയെ ആദ്യം കുന്നത്താണ് എത്തിക്കുക. അവിടെനിന്ന് കറുത്ത ങ്ങാട്ടേയ്ക്ക് പിന്നെ പേടിയാട്ടേയ്ക്ക്,. അവിടത്തെ പൂജാദികര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഉത്സവത്തിന് പരിസമാപ്തിയാകും. 318 ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളിക്കുക. അപ്പോള്‍ നിലവിളക്ക് കത്തിച്ചുവെയ്ക്കും. ൦ പേടിയാട്ട് പോയി തൊഴും. കുട്ടികള്‍ക്ക് വാക്കാശ് കൊടുക്കും. ൦ വെളിച്ചെണ്ണയും, താലിയും പേടിയാട്ട് വഴിപാടായി കൊടുക്കും. 80. ഫില്‍ഡ് ഡയറി 10.08.17 ന് വൈകുന്നേരം അഞ്ചുമണിക്ക് മണ്ണൂരുള്ള തേനേരി ശൈലജയെ വീട്ടിൽ പോയി കണ്ടു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സത്തെ കുറിച്ച് അവര്‍ക്കറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്ത് മിനിറ്റ് അവരോട് സംസാരിച്ചു. 10.08.17 ലെ ഫീല്‍ഡ് നോടു ശൈലജ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണിത്. പേടിയാട്ടമ്മയെ കാണാന്‍ ഉത്സ വദിവസം ധാരാളം ആളുകളെത്തും. © ഉത്സവത്തിനു മാസങ്ങള്‍ക്കു മുമ്പേ ഞങ്ങള്‍ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ജാതവന്‍ പേടിയാട്ടമ്മയുടെ മകനാണ്. ൦ വര്‍ഷത്തിലൊരിക്കലേ ജാതവന്‍ അമ്മയെ കാണാന്‍ അനുവാദമുള്ളൂ. അതിനൊരു കാരണമുണ്ട്. ൦ അമ്മയുടെ സമ്മതമില്ലാതെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മയുടെ പൂരത്തിന് പോയി. ൦ അമ്മ അനുവദിക്കാതിരിക്കാന്‍ കാരണം അവിടെ മദ്യകര്‍മ്മങ്ങളാണ് ഉണ്ടായിരുന്നത്. ൦ വളയനാട്ടമ്മ മദ്യസത്ക്കാരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജാതവന്റെ ദേഹത്ത് മദ്യം തെറിപ്പിച്ചശുദ്ധിയാക്കി. ൦ തിരിച്ചെത്തിയ മകനെ അമ്മ അകറ്റിനിര്‍ത്തുകയും ജാതവനെ കാക്കകേറാകുന്നില്‍ കോട്ട കെട്ടിയിരുത്തുകയും ചെയ്തു. അതാണ് ഇന്നത്തെ ജാതവന്‍ കോട്ട. ൦൭ പേടിയാട്ട് അമ്പലത്തില്‍ നിന്ന് പുലര്‍ച്ചെ ദേവിയെ നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ ശംഖ് നാദം മുഴങ്ങും. ൦ ആ ശബ്ദം കേള്‍ക്കുമ്പോള്‍ നിലവിളക്ക് കത്തിച്ച് വെക്കും. പേടിയാട്ട് പോയി തൊഴും. 81. ഫീല്‍ഡ് ഡയറി 11.08.17 ന് വൈകുന്നേരം നാലരക്ക് ഇടച്ചിറയിലെ ട്ടുകളത്തില്‍ ഹേമരാജനെ വീട്ടിൽ പോയി കണ്ടു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ കുറച്ച് കാര്യം പറഞ്ഞുതന്നു. പത്ത് മിനിറ്റ് അവര്‍ എന്നോട് സംസാരിച്ചു. 11.08.2017ലെ ഫീല്‍ഡ് നോടു ഹേമരാജന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. തുലാംമാസത്തിലാണ് ഉത്സവം. 319 ൦ കടലില്‍നിന്നാണ് ദേവിയെ കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ജാതവന്‍ കോട്ടയിലാണ് ജാതവനുളളത്. ജാതവന്‍കോട്ടയില്‍ പോയി തൊഴാറുണ്ട്. ൦ ജാതവന്‍ അമ്മയെ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുളടൂ. ൦൭ ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാടിക്കുവാന്‍ വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വിളക്ക് കത്തിച്ച് വെയ്ക്കും. ൦ ബന്ധുക്കളെല്ലാം ഉത്സവത്തിന്റെ തലേ ദിവസം തന്നെ എത്തും. വാക്കാശ് കൊടു ക്കും. പേടിയാട്ടുപോയി തൊഴും. 82, ഫീല്‍ഡ് ഡയറി 12.08.17 ന് വൈകുന്നേരം നാലരയ്ക്ക് ഞാന്‍ പോയത് ഇട്ടുകളത്തില്‍ ആദര്‍ശിന്റെ വീട്ടിലാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ കുറിച്ച് അവനറി യാവുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നു. പത്ത് മിനിറ്റ് സംസാരിച്ചു. 12.08.17 ലെ ഫീല്‍ഡ് നോട് ആദര്‍ശ് പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കും. ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. അമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരി ക്കലേ കാണാന്‍ അനുവാദമുള്ളൂ. ൦൭ ഉത്സവത്തിന്റെ രണ്ടുനാള്‍ മുമ്പേയാണ് ജാതവന്‍ പുറപ്പാട്. ൦ ജാതവന്റെ അമ്മയെ കാണാന്‍ പുറപ്പെടുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്ന് പറയുന്നത്. ൦൭ ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാട്ടിന് വാക്കടവിലേയ്ക്ക് കൊണ്ടുപോ കുമ്പോള്‍ ഞങ്ങള്‍ നിലവിളക്ക് കത്തിച്ച് വയ്ക്കും. ൭ ഉത്സത്തിന്റെ തലേദിവസം തന്നെ ബന്ധുക്കള്‍ വിരുന്നുവരും. ൭ വാക്കാശ് കിട്ടും. പേടിയാട്ടുപോയി തൊഴും. 83. ഫീല്‍ഡ് ഡയറി 12.08.17 ന് വൈകുന്നേരം ഉട്ടുകളത്തില്‍ ആദര്‍ശിനോട് സംസാരിക്കുമ്പോഴാണ് അനിയത്തി ആതിര കോളേജ് വിട്ട വന്നത്. അവളോട് ചോദിച്ചപ്പോള്‍ ഉത്സവത്തെ കുറിച്ച് കുറച്ച് കാര്യങ്ങളെ തനിക്കറിയൂ എന്ന് ആതിര പറഞ്ഞു. അതുമതിയെന്ന് ഞാനും അഞ്ച് മിനിറ്റ് അവള്‍ സംസാരിച്ചു. 12.08.17 ലെ ഫീല്‍ഡ് നോട് ആതിര പറഞ്ഞ കാര്യങ്ങള്‍ ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. ദേവിയുടെ മകനാണ് ജാതവന്‍ © ഉത്സവത്തിന് മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കും 320 ൦ ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. വിരുന്നുകാരുണ്ടാവും ഉത്സവത്തിന് ൦ എന്റെ കൂട്ടുകാര്‍ വരും ഉത്സവം കൂടാന്‍. വാക്കാള്‍ കിട്ടും ൦ വാക്കാശ് കൊണ്ട് വളയും മാലയും കമ്മലും വാങ്ങും. പേടിയാട്ട് പോയി തൊഴും. ൦ രാത്രി എല്ലാവരുടെയും കൂടെ പുറത്തു കറങ്ങാന്‍ പോകും. 84, ഫീല്‍ഡ് ഡയറി 13.08.17 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പോയത് ഇടച്ചിറയിലുള്ള നമ്പിടി യാട്ടില്‍ ശാരദയുടെ വീട്ടിലേക്കാണ്. ചെന്ന കാര്യം അവതരിപ്പിച്ചു. പേടിയാട്ട ഉത്സവ തെൌെക്കുറിച്ച് അരമണിക്കൂറോളം അവര്‍ സംസാരിച്ചു. 13.08.17 ലെ ഫീല്‍ഡ് നോട് ശാരദ പറഞ്ഞ കാര്യങ്ങള്‍ ൦ പേടിയാട്ടമ്മയെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ പേടിയാട്ടമ്മയാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. © “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്ന ഒരു പഴമൊഴി ഇവിടെ യുണ്ട്. ൦ തുലാംമാസത്തിലാണ് ഉത്സവം നടക്കുക. എല്ലാ മതവിഭാഗക്കാരുടെയും ഒത്തുചേര ലാണ് വാവുത്സവം. ൭ വാവുത്സവത്തിന്റെ ഒരു മാസം മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. വീട് പെയിന്റടിക്കും. ൦ ജാതവന്‍ പുറപ്പാടിനു മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കിക്കഴിയണം. © ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. © ഉപ്പ് കുറുക്കുന്ന കൊറോത്ത് തറവാട്ടിലെ കാരണവര്‍ക്കാണ് വെള്ളത്തില്‍നിന്നും ദേവിയെ ലഭിച്ചതെന്നും അതിനുശേഷം കൊറോത്ത് തറവാട്ടിലേയ്ക്കാണ് കൊണ്ടു പോയതെന്നും പറയുന്നുണ്ട്. ൦ അതാണ് ദേവിയുടെ പുറപ്പാടുനാളില്‍ കൊറോത്ത് തറവാട് വഴിയിലെത്തുമ്പോള്‍ ഭഗവതി അവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നത്. © പേടിയാട്ടമ്മയെ കാണാന്‍ ജാതവനന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുവാദമുളളു. ൦ അതിനു കാരണം അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മയുടെ പൂരത്തിനു പോയി എന്നതാണ്. ൦ അമ്മ വിസമ്മതിച്ചതിനു കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു നടന്നിരുന്നത്. ൦ അശുദ്ധിയായി വന്ന മകനെ അമ്മ അകറ്റിനിര്‍ത്തുകയും കാക്ക കേറാകുന്നില്‍ കുടി യിരുത്തുകയും ചെയ്തു. © ഉത്സവദിവസം നീരാട്ടിനായി വാക്കടവിലേയ്ക്ക് വരുമ്പോള്‍ ഒരുമിച്ചു കാണാമെന്ന് അനുവാദം നല്‍കി. 321 ൦ പുലര്‍ച്ചെ അമ്മയെ നീരാടുവാന്‍ വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ശംഖനാദം മുഴങ്ങും. അപ്പോള്‍ ഞങ്ങള്‍ വിളക്ക് കുത്തിച്ചുവെയ്ക്കും. പേടിയാട്ട പോയി തൊഴും. ൦൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ബന്ധുക്കളെത്തും. അവര്‍ക്ക് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ദീപാവലിമിഠായി വാങ്ങിക്കൊടുക്കും. 85. ഫീല്‍ഡ് ഡയറി 15.08.17 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ഇടച്ചിറയിലെ നമ്പിടിയാട്ടില്‍ ജയന്റെ വീട്ടിലാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് അദ്ദേഹം സംസാരിച്ചു. 15.08.17 ലെ ഫീല്‍ഡ് നോട് ജയന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവമാണ്. ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍ ൦൭ തെക്കേ മൂകാംബികയില്‍നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. ൦ ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുളടൂ. © ജാതവന്‍ കോട്ടയില്‍ പോയി കുടമണി വഴിപാടായി നല്‍കും. ബന്ധുക്കളൊക്കെ ഉത്സവം കൂടാനെത്തും. ൦ ദേവിയെ പുലര്‍ച്ചെ വാക്കടവിലേയ്ക്ക് നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ നിലവിളക്ക് കത്തിച്ച് വെക്കും. ൦ ദേവി പോകുമ്പോള്‍ ശംഖനാദം മുഴങ്ങും. അപ്പോഴാണ് വിളക്ക് കത്തിക്കാറ്. ൭ വാക്കടവില്‍നിന്ന് നേരെ മനേഴിയിലും, അവിടെ നിന്ന് കുന്നത്തും ആയിരുന്നു ആദ്യം എത്തിയിരുന്നത്. ഇപ്പോള്‍ കുന്നത്താണ് ആദ്യം എത്തുക. ൦ അവിടെ കുറച്ച് നേരം ഇരുന്നതിനുശേഷം കറുത്തങ്ങാട്ടേയ്ക്ക് വരും. അവിടെ നിന്ന് പേടിയാട്ടേയ്ക്കും പോകും. © പേടിയാട്ടും, കറുത്തങ്ങാട്ടും പോയി തൊഴും. 86. ഫീല്‍ഡ് ഡയറി 20.08.2017ന് വൈകുന്നേരം ഏഴു മണിയ്ക്കാണ് ഞാന്‍ ഇടച്ചിറയിലെ തണ്ടാംപറ മ്പത്ത് ഷജിനിയെ കാണാന്‍ വീട്ടില്‍ പോയത്. അവര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് സംസാരിച്ചു. 20.08.2017 ലെ ഫീല്‍ഡ് നോട് ഷജിനി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും ഗ്രധാനപ്പെട്ട ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവമാണ്. 322 © പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴി ഉണ്ട്. തുലാംമാസത്തിലാണ് ഉത്സവം. ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ജാതവന്‍ അമ്മയെ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുളടൂ. ൦൭ ഉത്സവത്തിന്റെ രണ്ടുദിവസം മുമ്പു ജാതവന്‍ പുറപ്പാടുണ്ട. കാരകളി കാണാന്‍ ധാരാളം ആളുകള്‍ ഉണ്ടാവും. ൦ ജാതവന്‍ അമ്മയെ കാണാന്‍ പുറപ്പെടുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്ന് പറ യുന്നത്. ൦൭ ഉത്സവത്തിന് തീണ്ടാരിയായ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല എന്നുണ്ട് ൦ പുലര്‍ച്ചെ ദേവിയെ നീരാട്ടിന് വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വിളക്ക് കത്തിച്ചുവയ്ക്കും. ൦ വാക്കടവില്‍നിന്ന് ആദ്യം കുന്നത്തെത്തും. അവിടെ കുറേനേരമിരിക്കും. പിന്നെ കറുത്തങ്ങാട്ടേയ്ക്ക് അവിടെ നിന്ന് പേടിയാട്ടേയ്ക്കും. എല്ലാവരും അവിടെ പോയി തൊഴും 87. ഫീല്‍ഡ് ഡയറി 25.08.17 ന് വൈകുന്നേരം ഞാന്‍ ഇടച്ചിറയിലെ തോട്ടോളി മനോഹരന്‍ എന്നവരെ കാണുവാനായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അദ്ദേഹത്തിന് പേടിയാട്ടുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ആവേശം കൂടുതലായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. 25.08.17 ലെ ഫീല്‍ഡ് നോടു മനോഹരന്‍ പറഞ്ഞ കാര്യങ്ങള്‍ ൭ തമ്പുരാട്ടിയുടെ മകനാണ് ജാതവന്‍. ജാതവനെ കൂടാതെ രണ്ട് അംഗപൈതങ്ങള്‍ പേടിയാട്ട് വലിയ കൊട്ടിലില്‍ ഉണ്ട്. കൂടാതെ കാരണവന്മാര്‍ ഇവര്‍ക്ക് പ്രത്യേക പൂജ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്നു. ൦ അവിടെ ചെറിയ കൊട്ടിലില്‍ പുനട്രപതിഷഠ നടത്തുന്നതിന് പഴയതുപോലെ പുതി യത് പണിതത് ഞങ്ങളാണ്. © രപശ്നം വെച്ചപ്പോള്‍ അതേപോലെയുള്ള അമ്പലം താത്കാലികമായി ഉണ്ടാക്കി തമ്പുരാട്ടിയെ അവിടേയ്ക്ക് കുടിയിരുത്തണം എന്നായിരുന്നു. ൦ അതുപോലെത്തന്നെ പഴയതുപോലെ ഞങ്ങള്‍ മറ്റൊന്ന് നിര്‍മ്മിച്ച് അവിടെ തമ്പുരാ ട്ടിയെ കുടിയിരുത്തി. ൦ ശേഷം നിലവിലുള്ളത് പുതുക്കിപ്പണിത് തമ്പുരാട്ടിയെ കുടിയിരുത്തുകയാണുണ്ടായ ത്. © വിളിപ്പുറത്തുള്ള ദേവിയാണ് ഇത്. ജനങ്ങളുടെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു എന്ന താണ് തമ്പുരാട്ടിയുടെ ്രത്യേകത. ൦ ്രയാസങ്ങളുണ്ടാകുമ്പോള്‍ തമ്പുരാട്ടിയെ നീട്ടിവിളിച്ചാല്‍ എല്ലാ ഗ്രയാസങ്ങള്‍ക്കും മാറ്റം വരാറുണ്ട്. 323 © ഇവിടെ രണ്ട് സത്ൃക്കല്ല് ഉണ്ട്. പഴയ കാലങ്ങളില്‍ കോടതി അംഗീകരിച്ചതായിരുന്നു ഇത്. ൦ സത്യങ്ങള്‍ തെളിയിക്കാന്‍ ഇരുകക്ഷികളും ഇതില്‍ കയറിനിന്ന് സത്യം പറയുക എന്നതായിരുന്നു. സത്യമല്ല പറഞ്ഞതെങ്കില്‍ അവര്‍ക്ക് ആപത്ത് വന്നുചേരുമെന്ന് വിശ്വാസം. ൦൭ നാട്ടുകാരുടെ എല്ലാവരുടെയും ഉത്സവമാണ് കടലുണ്ടി വാവുത്സവം. നാനാജാതി മത സ്ഥരും ഇതില്‍ പങ്കാളികളാണ്. ൦ ആരെയും പ്രത്യേകം അറിയിക്കണമെന്നില്ല. ആ സമയത്ത് എല്ലാവരും സന്നിഹിത രായി തനമ്പുരാട്ടിയുടെ കാര്യങ്ങള്‍ ചെയ്യും. ൦ വിവിധ കലാപരിപാടികളോടെയാണ് ഉത്സവം കൊണ്ടാടുന്നത്. ൦ കൂടാതെ തമ്പുരാട്ടിയുടെ നീരാട്ടിനുശേഷം അന്യദേശക്കാര്‍ വരെ ഇവിടെ ബലിതര്‍പ്പ ണത്തിന് എത്താറുണ്ട്. ൦ അമ്മയും മകനും ഒത്തുചേരുമ്പോഴാണ് ഉത്സവം നടക്കുന്നത്. ൫ തമ്പുരാട്ടി വര്‍ഷത്തിലൊരിക്കല്‍ മകനെ കാണുന്നതോടൊപ്പം ജനങ്ങളെ കാണു കയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ഉത്സവത്തിന് രണ്ടുതുള്ളി മഴയെങ്കിലും പെയ്യും എന്ന വിശ്വാസം ഉണ്ട്. ൦ മൂന്ന് ദിവസത്തെ ഉത്സവമാണ് കടലുണ്ടി വാവുത്സവം. © ഒരു മാസം മുമ്പുതന്നെ എല്ലാവരും ഒരുങ്ങുന്നു എന്നതാണ് ഇവിടത്തെ ര്രത്യേകത. ൦ വെളിച്ചെണ്ണ. താലി, ചൂട്, മഞ്ഞള്‍പൊടി, നിലവിളക്ക്, ചന്ദനത്തിരി, കൊടി, തെങ്ങിന്‍ തൈ, പണം ഇവയൊക്കെ തമ്പുരാട്ടിക്ക് നാട്ടുകാര്‍ കാഴ്ചവെയ്ക്കുന്നു. ൦ കുടമണി, മഞ്ഞള്‍പൊടി, പണം, പാളയും കയറും തുടങ്ങി ജാതവനും കാഴ്ചവെ യ്ക്കുന്നു. 88. ഫീല്‍ഡ് ഡയറി 26.08.17 ന് വൈകുന്നേരം നാലുമണിക്ക് ഞാന്‍ ഇടച്ചിറയിലുള്ള തോട്ടോളി രഘു നാഥന്റെ വീട്ടിലെത്തി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച അവര്‍ക്കറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്തുമിനിറ്റ് അദ്ദേഹം സംസാരിച്ചു. 26.08.17 ലെ ഫീല്‍ഡ് നോട് രഘുനാഥന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടി വാവുത്സവമാണ് മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ദേവിയെ കിട്ടിയത് കടലില്‍നിന്നാണ്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. തെക്കേ മൂകാംബികയില്‍ നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. © ഉത്സവത്തിനു മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കണം. തീണ്ടാരിയായ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല. ൦ പേടിയാട്ട്‌പോയി തൊഴും. വാക്കടവിലേക്ക് പുലര്‍ച്ചെ ദേവിയെ നിരാട്ടിനു കൊണ്ടു പോകുമ്പോള്‍ നിലവിളക്ക് കത്തിച്ചുവെക്കണം. 324 ൦ പട്ടു. താലി, വെളിച്ചെണ്ണ, മഞ്ഞള്‍പൊടി, ചന്ദനത്തിരി, കൊടമണി തുടങ്ങിയവയാണ് വഴിപാടായി നല്‍കിയിരുന്നത്. ൦൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ബന്ധുക്കളെത്തും. കുട്ടികള്‍ക്ക് വാക്കാശ് കൊടു ക്കും. ദീപാവലി മിഠായി വാങ്ങും. 89. ഫീല്‍ഡ് ഡയറി 28.08.17 വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പോയത് ഇടച്ചിറയിലെ പുന്നോളി കൊറാത്ത് കമലാകരന്റെ വീട്ടിലേയ്ക്കാണ്. ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെകുറിച്ച് അദ്ദേഹത്തിനറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നു. അരമണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. 28.08.17 ലെ ഫീല്‍ഡ് നോടു കമലാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സ വത്തോടുകൂടിയാണ്. © പേടിയാട്ടമ്മ തുറക്കാനും കളിയാട്ടക്കാവിലമ്മ അടയ്ക്കാനും എന്നൊരു പഴമൊഴിയു ണ്ട്. © ഉത്സവത്തിന് ഒരു മാസം മുമ്പ് വീടും പരിസരവും വൃത്തിയാക്കും. തുലാംമാസത്തി ലാണ് ഉത്സവം ഉണ്ടാകുക. ജാതവന്‍ പുറപ്പാടിന്റെ മുമ്പേ വീട് വൃത്തിയാക്കണം. ൦ ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ കഴിയൂ. ൦ ജാതവന്‍ അമ്മയെ കാണാന്‍ വേണ്ടി ഇറങ്ങുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്നു പറയുന്നത്. ൦ ഞാന്‍ നാട്ടിലുണ്ടാകുമ്പോള്‍ ജാതവന്‍ കോട്ടയില്‍ പോകാറുണ്ട്. കാരകളിയാണ് ഇവിടെ പ്രധാനപ്പെട്ടത്. ൦ ഇത് കാണാന്‍ ധാരാളം ജനങ്ങളുണ്ടാവും. വീട് ഉത്സവത്തിന് ദീപം കൊണ്ട് അലങ്കരി ക്കും. © ഉത്സവദിവസം പുലര്‍ച്ചെ അമ്മയെ വാക്കടവിലേക്ക് നീരാട്ടിന് കൊണ്ടുപോകുമ്പാള്‍ വിളക്ക് കത്തിച്ചുവെയ്ക്കും. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് ദേവിയെ കറുത്തങ്ങാട്ടേയ്ക്ക് കൊണ്ടുപോകു ക. ൭ ഉച്ചയ്ക്കും ഞങ്ങള്‍ വീടിനുമുമ്പില്‍ വിളക്ക് കത്തിച്ചുവെയ്ക്കും. ൦ കറുത്തങ്ങാട്ടുനിന്ന് അമ്മ പിന്നെ പേടിയാട്ടേയ്ക്ക് പോകും. ൦ അമ്മ എല്ലാവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് പേടിയാട്ടമ്പലത്തിലിരിക്കും. ൦ അവിടെ പൂജയും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് അമ്മയെ അമ്പലത്തിലേക്ക് കുടിയിരു ത്തുന്നു, 90. ഫീല്‍ഡ് ഡയറി 30.08.17 ന് വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട്ടു വെസ്റ്റിഹില്ലിലെ അമ്പല ത്താഴത്ത് രാജരത്നം എന്നവരെ കാണാനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. അദ്ദേ 325 ഹത്തിന്റെ സഹോദരി പറഞ്ഞാണ് അദ്ദേഹത്തെക്കുറിച്ചറിഞ്ഞത്. ചെന്ന കാര്യം പറഞ്ഞു. പേടിയാട്ടമ്മയുമായി വരയ്ക്കലമ്മയുടെ ബന്ധം അറിയുക എന്നതായിരുന്നു ്രധാന ലക്ഷ്യം. അദ്ദേഹം അരമണിക്കൂര്‍ സംസാരിച്ചു. 30.08.17 ലെ ഫീല്‍ഡ് നോട് രാജരത്നം പറഞ്ഞ കാര്യങ്ങള്‍ © പേടിയാട്ടുമായി ബന്ധമൊന്നും വരയ്ക്കലമ്മയ്ക്കുണ്ട് എന്ന അഭിപ്രായം ഇവിടെ നിലനില്‍ക്കുന്നില്ല. ൦ പരശുരാമന്‍ കൊത്തിയെടുത്ത പൂര്‍ണ്ണരൂപമാണ് ഞങ്ങളുടെ വരയ്ക്കലമ്മയ്ക്കുള്ളത്. ൦ കാല് കടലിനഭിമുഖമായി തിരിച്ച് വച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. കടലമ്മയെ താങ്ങുന്ന രീതിയിലാണ് എന്ന് വിശ്വാസം. ൦ കറുത്തവാവിന് തന്നെയാണ് ഇവിടെയും ഉത്സവം, ൦ കടലിന്റെ മക്കളെയും കാത്തുസൂക്ഷിക്കുന്ന ദേവിയാണ്. അതുകൊണ്ടുതന്നെ മുക്കു വര്‍ ഇവിടെ വഴിപാട് കഴിച്ചാണ് കടലിലിറങ്ങാറ്. ൦൭ വരയ്ക്കലമ്മ നീരാട്ടിനുപോകുമ്പോള്‍ കടല്‍ ഒരു തിരമാല പോലും ഇല്ലാതെ ശാന്ത മായി നില്‍ക്കുന്നു എന്നതാണ് ഇവിടെ പരക്കെ വിശ്വാസം. 91, ഫീല്‍ഡ് ഡയറി 02.09.17 ന് വൈകുന്നേരം അഞ്ച് മണിക്ക് പോയത് ഇടച്ചിറയിലുള്ള പള്ളിയാട്ടില്‍ സതീദേവിയെ കാണാനായിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറി ച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുതരണമെന്നു പറഞ്ഞ് അരമണിക്കൂര്‍ അവരുമായി സംസാരി ച്ചു. 02.08.17 ലെ ഫീല്‍ഡ് നോട് സതീദേവി പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന ഉത്സവമാണിത്. ൦ പേടിയാട്ടമ്മയാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ൦൭ പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴി ഇവിടെയു ണ്ട്. ൦ തുലാംമാസത്തിലാണ് ഉത്സവം. പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. അമ്മാ ഞ്ചേരിയമ്മ, പൂരപറമ്പിലമ്മ, ശോഭപറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. ൦ പേടിയാട്ടമ്മയുടെ മകനായ ജാതവന്‍ കോട്ടയിലാണ് ഉള്ളത്. © ഉത്സവം തുടങ്ങുന്നതിനു മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കണം. ൦ വീട് പെയിന്റടിക്കും. റോഡ് നന്നാക്കും. ൦൭ തെക്കേ മൂകാംബികയില്‍നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. © ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട്ട കാരണവര്‍ക്കാണ് വെള്ളത്തില്‍നിന്നും ദേവിയെ ലഭിച്ചതെന്നും അതിനുശേഷം കൊറോത്ത് തറവാട്ടിലേയ്ക്കാണ് കൊണ്ടു പോയതെന്നും പറയപ്പെടുന്നു. 326 ൦ അതുകൊണ്ടാണ് ദേവിയുടെ പുറപ്പാടുനാളില്‍ കൊറോത്ത് തറവാട് വഴിയിലെത്തു മ്പോള്‍ പേടിയാട്ടമ്മ അവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നത്. ൦ പേടിയാട്ടമ്മയെ കാണാന്‍ ജാതവന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുവാദമുള്ളൂ. ൦ അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മ യുടെ പൂരത്തിന് പോയി. ൦ അമ്മ വിസമ്മതിച്ചതിനു കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു നടന്നിരുന്നത്. 92, ഫില്‍ഡ് ഡയറി 02.08.2017 ന് ഞാന്‍ പളളിയാട്ടില്‍ സതിീദേവിയോട് സംസാരിക്കുമ്പോഴാണ് അവ രുടെ ഭര്‍ത്താവ് രാധാകൃഷണന്‍ നായര്‍ വന്നത്. ഉത്സവത്തെക്കുറിച്ച് അദ്ദേഹത്തിനറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് അദ്ദേഹം സംസാരിച്ചു. 02.08.17 ലെ ഫീല്‍ഡ് നോട് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവത്തോടെ യാണ്. പേടിയാടുമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴിയു ണ്ട്. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ദേവിയുടെ മകനാണ് ജാതവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. ൦൭ ഉത്സവത്തിന് രണ്ടുദിവസം മുമ്പ് ജാതവന്‍ രുചുറ്റാനിറങ്ങും. ൦ ഞങ്ങള്‍ ജാതവന്‍ കോട്ടയില്‍ പോകാറുണ്ട്, കാരകളി കാണും, കൊടമണി വഴിപാ ടായി കൊടുക്കും. ൦ അമ്മയെ മകന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ അനുവാദമുളടൂ. ൦ തുലാംമാസത്തിലാണ് ഉത്സവം നടക്കുക. ൦ ദേവിയുടെ വസ്ത്രം അലക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്. അലക്കിക്കൊടു ത്താല്‍ കൂലി തരും. 93. ഫില്‍ഡ് ഡയറി 05.09.17 ന് ഞാന്‍ ചാലിയത്തുള്ള പിന്‍പുറത്ത് മോഹന്‍ദാസിനെ കാണാനാണ് വൈകുന്നേരം അഞ്ചുമണിക്ക് അവരുടെ വീട്ടിലേയ്ക്കുപോയത്. ഉത്സവത്തെ കുറിച്ച് അവര്‍ക്കറിയാവുന്നത് പറഞ്ഞുതന്നു. അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. 05.09.17ഫീല്‍ഡ് നോടു മോഹന്‍ദാസ് പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. © പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴിയുണ്ട്. ൦ തുലാമാസത്തിലാണ് ഉത്സവം നടക്കുക. എല്ലാമതവിഭാഗക്കാരുടെയും ഒത്തുചേര ലാണ് വാവുത്സവം. 327 © പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ഉത്സവത്തിന്റെ അന്നാണ് അമ്മയും മകനും തമ്മില്‍ കാണുക. ൦൭ ഉത്സവത്തിന്റെ ഒരാഴ്ച മുമ്പുതന്നെ കടലുണ്ടി ഗ്രാമം കച്ചവടക്കാരെരെക്കൊണ്ട് നിറ യും. ൭ ഉത്സവത്തിന് നാനാഭാഗത്തുനിന്നും ജനങ്ങള്‍ പേടിയാട്ടമ്മയെ കാണാന്‍ വരും. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്ക് വാക്കാശ് കൊടുക്കും. 94. ഫീല്‍ഡ് ഡയറി 10.09.17 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ വട്ടപ്പറമ്പിലെ പിന്‍പുറത്ത് വിനു എന്നവരെ കാണാനായിരുന്നു പോയത്. റെയില്‍വേയിലാണ് അദ്ദേഹത്തിന് ജോലി. കട ലൂണ്ടി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ചെല്ലുമ്പോള്‍ അദ്ദേഹം വീട്ടിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു. ഭക്തി കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളായിരുന്നു അദ്ദേഹം. പതിനഞ്ചു മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. കൂടുതല്‍ പറഞ്ഞുതരാനറിയുന്നവരെ പറഞ്ഞുതരാ മെന്ന് അദ്ദേഹം പറഞ്ഞു. 10.09.2017 ലെ ഫീല്‍ഡ് നോട് വിനു പറഞ്ഞ കാര്യങ്ങള്‍ ൦ പഴയകാലങ്ങളില്‍ ഞങ്ങള്‍ ദേവിക്ക് ആഭരണം പണിതു കൊടുക്കാറുണ്ടായിരുന്നു. ൦ വലിയൊരു ഉത്സവമാണ് കടലുണ്ടി വാവുത്സവം. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട് എന്നതാണ് ഇതിന്റെ ര്രത്യേകത. ൦ പൈസ പിരിച്ചുകൊണ്ട് ഉത്സവം നടത്തുന്ന പതിവ് ഇവിടെയില്ല. പകരം കാവില മ്മയ്ക്ക് സമ്പാദ്യം വന്നുചേരുകയാണ് ചെയ്യുന്നത്. ൦ അമ്മ നീരാട്ടിനു പുലര്‍ച്ചെ പുറപ്പെടുന്നു. അമ്മ ഒരുങ്ങുന്നതുവരെ മകന്‍ അവിടെ കാവല്‍ നില്‍ക്കുന്നു. ൦ ആദ്യം കുന്നത്ത് പിന്നീട് കറുത്തങ്ങാട്, ശേഷം പേടിയാടു കുടിയിരുത്തുന്നു. ൦ മകന്‍ ദുഃഖത്തോടെ ജാതവന്‍ കോട്ടയിലേക്ക് പോകുന്നു. © ഉത്സവം കഴിഞ്ഞ് ഏഴാം പൂജ പേടിയാട്ടും ശേഷം കോട്ടയിലും നടക്കുന്നു. 95, ഫീല്‍ഡ് ഡയറി 11.09.17 ന് വൈകുന്നേരം നാലുമണിക്കാണ്, ഇടച്ചിറയിലെ പുന്നോളി കൃഷ്ണകു മാറിനെ കാണാന്‍ വീട്ടില്‍ പോയത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ആളാണ് അദ്ദേഹം. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. കൂടുതലായൊന്നും പറയാന്‍ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പത്തുമിനിറ്റുനേരം അദ്ദേഹം ഉത്സവത്തെക്കുറിച്ച് സംസാരിച്ചു. 11.09.17 ലെ ഫീല്‍ഡ് നോട് കൃഷ്ണകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ എല്ലാ വര്‍ഷവും ഉത്സവത്തിന് ഞാന്‍ നാട്ടിലെത്താറുണ്ട്. 328 © വിരുന്നുകാര്‍ എല്ലാവരും വരുന്നതുകൊണ്ട് ഒരു കല്യാണത്തിന്റെ ര്രതീതി ഉണ്ടാകാ റുണ്ട്. ൭ വാവുത്സവം വന്നാല്‍ മക്കള്‍ അവര്‍ക്ക് വേണ്ട കളിക്കോപ്പുകള്‍, വള, മാല തുടങ്ങി സാധനങ്ങള്‍ വാങ്ങിക്കും. © എല്ലാവര്‍ക്കും വാക്കാശ് നല്‍കണമെന്നുണ്ട്. ൦൭ പറമ്പെല്ലാം ചെത്തിക്കോരി വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുന്നു. ൦ വീടിന്റെ മുമ്പിലൂടെയാണ് ഭഗവതിയെയും ജാതവനെയും എഴുന്നള്ളിക്കുന്നത്. ൭ ഉത്സവദിവസം പുലര്‍ച്ചെയും വൈകീട്ടും വിളക്ക് വെയ്ക്കാറുണ്ട്. 96. ഫില്‍ഡ് ഡയറി 11.09.17 ന് വൈകുന്നേരം ഞാന്‍ ഇടച്ചിറയിലെ കൃഷ്ണകുമാറിന്റെ ഭാര്യയായ കണ്ണൂരിലെ പൊറവങ്കര തറവാട്ടിലെ ജസ്നയോടും ഉത്സവത്തെക്കുറിച്ച് സംസാരിച്ചു. പത്തുമിനിട്ടുനേരം അവള്‍ സംസാരിച്ചു. 11.09.17 ലെ ഫീല്‍ഡ് നോട് ജെസ്ന പറഞ്ഞ കാര്യങ്ങള്‍ ൦ ഉത്സവത്തോടനുബന്ധിച്ച് പീച്ചിയേടത്തിയെ പുല്ല് ചെത്തിക്കോരാന്‍ വിളിക്കും. ൦൭ പറമ്പെല്ലാം വൃത്തിയായി വിറകെല്ലാം അടുക്കിവെച്ച് വൃത്തിയാക്കും. ൦൭ ഉത്സവത്തോടനുബന്ധിച്ച് എല്ലാവരുടെയും കൂടെ ക്ഷ്രേതത്തില്‍ തൊഴാന്‍ പോകും. © നതാലി, വെളിച്ചെണ്ണ എന്നിവ നല്‍കാറുണ്ട്. ൦ മക്കള്‍ക്ക് വള, മാല, കളിക്കോപ്പ് തുടങ്ങിയവ വാങ്ങിക്കും. ൦ എല്ലാവര്‍ക്കും വാക്കാശ് കിട്ടും. മുതിര്‍ന്നവരാണ് തരുന്നത്. ൦ വൃതൃസ്ത ചെടികളും വ്യക്ഷത്തൈകളും വാങ്ങിയ്ക്കാന്‍ കിട്ടും. ൦ വീടിന്റെ മുമ്പിലൂടെയാണ് ദേവിയെയും ജാതവനെയും എഴുന്നള്ളിക്കുന്നത്. ൦ ഏഴാം പുണ്യാഹത്തിന് പേടിയാട്ടും കോട്ടയിലും പോകാറുണ്ട്. 97. ഫില്‍ഡ് ഡയറി 12.09.2017ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ഇടച്ചിറയിലുള്ള ശിവദാസനെ (പുതുകുളങ്ങര) കാണാന്‍ വേണ്ടി വീട്ടില്‍ പോയി. ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ കുറിച്ച് അദ്ദേഹത്തിന് അറിയാവുന്നത് പറഞ്ഞുതന്നു. പത്ത് മിനിറ്റ് സംസാരിച്ചു. 12.09.17 ലെ ഫീല്‍ഡ് നോടു ശിവദാസന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. പേടിയാട്ടമ്മയാണ് മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ൦ “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴി ഉണ്ട്. © ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. 329 ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ അമ്മാഞ്ചേരിയമ്മ, വളയനാട്ടമ്മ, ശോഭപറമ്പിലമ്മ, പൂരപറമ്പിലമ്മ എന്നിവരാണവര്‍. © അമ്മയും മകനും വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാറുള്ളൂ. അതിനൊരു കാരണ മുണ്ട്. ൦ അമ്മയുടെ സമ്മതമില്ലാതെ ചെറിയമ്മയുടെ കൂടെ ജാതവന്‍ വളയനാട്ടമ്മയുടെ പൂര ത്തിന് പോയി. ൦ അമ്മ ജാതവനെ വിലക്കാന്‍ കാരണം അവിടെ മധ്യമകര്‍മ്മങ്ങളാണ് ഉണ്ടായിരുന്നത്. ൦ അത് കേള്‍ക്കാതെ പോയ ജാതവനെ അമ്മ അകറ്റി നിര്‍ത്തി. ൦ ജാതവനെ കാക്കകേറാകുന്നില്‍ കോട്ട കെട്ടിയിരുത്തി. ൦ വര്‍ഷത്തിലൊരിക്കല്‍ വാവുത്സവത്തിന് വാക്കടവില്‍ വെച്ച് ഞാന്‍ നീരാട്ടിനെത്തു മ്പോള്‍ കൂടെ എഴുന്നള്ളാമെന്ന് ജാതവന്‍ അമ്മ സമ്മതം കൊടുത്തു. ൦ ഞങ്ങളുടെ തറവാട്ടില്‍ ജാതവന്‍ പൂജ ചെയ്യാറുണ്ട്. ൦ ഗംഭീരമായിട്ടാണ് ഞങ്ങള്‍ ഉത്സവം ആഘോഷിക്കാറ്. 98. ഫീല്‍ഡ് ഡയറി 13.09.2017 ന് വൈകുന്നേരം നാലരക്ക് ഞാന്‍ ഇടച്ചിറയിലുള്ള മലയില്‍ രാജിയുടെ വീട്ടിലേയ്ക്കാണ് പോയത്. ഉത്സവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. ചെന്നകാര്യം പറഞ്ഞു. രാജിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് സംസാരിച്ചു. 13.09.17 ലെ ഫീല്‍ഡ് നോടു രാജി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും ്രധാനപ്പെട്ട ഉത്സവമാണിത്. പേടിയാട്ടമ്മയാണ് ഉത്സവ ങ്ങള്‍ക്ക് തുടക്കം കുറിക്കുക. © ഉത്സവത്തിന് ഒരു മാസം മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കും. വീട് പെയിനന്‍ടിക്കും. ൦൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ബന്ധുക്കളെല്ലാം എത്തും. ഉത്സവസമയത്ത് മാസമുറയായാല്‍ ഇവിടെ നില്‍ക്കാന്‍ പാടില്ല. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. അമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ അമ്മയും മകനും വര്‍ഷത്തിലൊരിക്കലേ കാണാറുള്ളൂ. ൭ അതിന്റെ കാരണം അമ്മയുടെ സമ്മതമില്ലാതെ ചെറിയമ്മയുടെ കൂടെ ജാതവന്‍ പൂര ത്തിന് പോയി എന്നതാണ്. ൦ അവിടെ മധ്യമകര്‍മ്മങ്ങളാണ് ഉള്ളത്. അശുദ്ധിയായി വന്ന മകനെ അമ്മ അകറ്റി നിര്‍ത്തി. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. ൦ ദേവി എഴുന്നള്ളുമ്പോഴും (പുലര്‍ച്ചെ നീരാട്ടിന് വാക്കടവിലേയ്ക്ക് പോകുമ്പോള്‍ വിളക്ക് കത്തിച്ച് വെക്കും. പേടിയാട്ട് പോയി തൊഴും. ൦ കറുത്തങ്ങാട്ടും പോയി ദേവിയെ കാണും. 330 99. ഫീല്‍ഡ് ഡയറി 16.09.17 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇടച്ചിറയിലെ ഞാന്‍ വള്ളയില്‍ ജിഷി യുടെ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെകുറിച്ച് തനി ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് ജിഷി സംസാരിച്ചു. 16.09.2017 ലെ ഫീല്‍ഡ് നോട്ട് ജിഷി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ൦ കടലുണ്ടി വാവുത്സവമാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ ജാതവന്‍കോട്ടയിലാണ് ഉള്ളത്. ൦൭ ഉത്സവത്തിന് രണ്ട് ദിവസം മുമ്വേ ജാതവന്‍ ഈരു ചുറ്റാനിറങ്ങും. ൦ അപ്പോഴാണ് കാരകളി കാണാന്‍ പറ്റുക. ഞങ്ങള്‍ അത് കാണാന്‍ പോകാറുണ്ട്. © ഉത്സവം തുടങ്ങുന്നതിനു മുമ്പ് വീടും പരിസരവും വൃത്തിയാക്കും. ൦ ഉത്സവദിവസമാണ് അമ്മയും മകനും പരസ്പരം കാണുക. ൦ പുലര്‍ച്ചെ അമ്മയെ നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ച് വെയ്ക്കും. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് ദേവിഎഴുന്നള്ളുക. ൦ അപ്പോഴും ഞങ്ങള്‍ വിളക്ക് കത്തിച്ച് വെയ്ക്കും. പേടിയാട്ട പോയി തൊഴും. © നതാലി, പട്ട, വെളിച്ചെണ്ണ, കുടമണി ഇവയാണ് വഴിപാടായി അവിടെ കൊടുക്കാറ്. 100. ഫീല്‍ഡ് ഡയറി 18.09.17 ന് വൈകുന്നേരം അഞ്ചുമണിക്ക് ഉട്ടുകളത്തില്‍ കമലാക്ഷിയെ കാണാ നായിരുന്നു വീട്ടിലേക്ക് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അവര്‍ക്ക് കാര്യ മായൊന്നും അറിയില്ലായിരുന്നു. ഉത്സവത്തെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ പതിനഞ്ചുമിനിറ്റ് സംസാരിച്ചു. 18.09.17ലെ ഫീല്‍ഡ് നോട് കമലാക്ഷി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടി വാവുത്സവം തുലാമാസത്തിലെ കറുത്ത വാവിനാണ് നടക്കുന്നത്. © നാട്ടുകാരേയും കുടുംബക്കാരെയും കൂട്ടുകാരെയും ഒക്കെ കാണാറുണ്ട്. ef മറ്റു ദേശങ്ങളില്‍ നിന്ന് ഇവിടെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്താറുണ്ട്. ൦ അധികംപേരും വീട്ടില്‍വന്ന് എന്തെങ്കിലും കുടിയ്ക്കുകയോ കഴിക്കുകയോ ചെയ്യും. ൦ ദക്ഷണം ഉത്സവദിവസം കൂടുതല്‍ കരുതണം. അതിനായി വസ്ത്രങ്ങള്‍ വാങ്ങാറു ണ്ട്. ൦ ഒരുക്കങ്ങള്‍ ഒരു മാസം മുമ്പുതന്നെ തുടങ്ങുന്നു. 331 101. ഫീല്‍ഡ് ഡയറി 19.09.17ന് വൈകുന്നേരം നാലുമണിക്ക് പെരുമുഖത്തുള്ള കുടില്‍പുരയ്ക്കല്‍ ചന്ദ്ര ഹാസന്‍ എന്നവരെ കാണാന്‍ ജാതവന്‍കോട്ുടയിലേക്കാണ് പോയത്. ഇന്ന് അവര്‍ക്കാണ് വിളക്കുവയ്ക്കേണ്ട ചുമതല എന്ന് അവരുടെ അനുജന്‍ വിജയേട്ടന്‍ പറഞ്ഞിരുന്നു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അവരുമായി അരമണിക്കൂര്‍ നേരം ജാതവനെക്കുറിച്ചും ഉത്സവത്തിന്റെ ചടങ്ങുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. 19.09.217 ലെ ഫീല്‍ഡ് നോടു ചന്ദരഹാസന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഇവിടെ ഞങ്ങള്‍ ദിവസേന വിളക്കുവയ്ക്കും. ഇവിടെ വഴിപാടായി വിദ്യാഭ്യാസപര മായി കെടാവിളക്ക് വയ്ക്കാറുണ്ട്. © ചന്ദനം, തിരി, മഞ്ഞള്‍പ്പൊടി, പാളയും കയറും, തെങ്ങിന്‍തൈ, പടു, കൊടി, കുടമ ണി, നിലവിളക്ക് പണം തുടങ്ങി ഇഷടപ്പെട്ടതെല്ലാം ലഭിക്കാറുണ്ട്. © ഉത്സവത്തോടനുബന്ധിച്ച് ഒരു മാസം മുമ്പുതന്നെ വൃത്തിയാക്കല്‍ ജോലിയിലേര്‍പ്പെ ടുന്നു. ൦ ജാതവന്‍ പുറപ്പാടിന്റെ അഞ്ചുദിവസം മുമ്പ് ്രതം തുടങ്ങുന്നു. വൃത്യസ്ത ചടങ്ങുക ളോടെ ഉത്സവം നടത്തുന്നു. 102. ഫീല്‍ഡ് ഡയറി 05.12.2017-ന് വൈകുന്നേരം നാലുമണിക്ക് ഇടച്ചിറയിലെ കൊഴനമ്വുറത്ത് ്രിജേഷ് എന്ന ആളുടെ വീട്ടിലേക്കാണ് പോയത്. കയറി ഇരിക്കാന്‍ പറഞ്ഞു. കുറച്ചുനേരം വിശേ ഷങ്ങളെല്ലാം പറഞ്ഞിരുന്നു. അദ്ദേഹം എന്താണ് ആവശ്യമെന്നു ചോദിച്ചു. ഞാന്‍ കട ലുണ്ടി വാവുത്സവത്തെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിയാനുണ്ടെന്നു പറഞ്ഞു. ഒരു മണിക്കൂര്‍ നേരം കാര്യങ്ങള്‍ പറഞ്ഞു തന്നു. 05.12.2017ലെ ഫീല്‍ഡ് നോട് ബ്രിജേഷ് പറഞ്ഞ കാര്യങ്ങള്‍ © പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവനെ ജാതവന്‍ കോട്ടയിലാണ് കുടിയിരു ത്തിയിരിക്കുന്നത്. ൦ പേടിയാട്ടമ്മയും മകനും വര്‍ഷത്തിലൊരിക്കല്‍ കണ്ടുമുട്ടുന്ന ദിവസമായിട്ടാണ് വാവുത്സവത്തെ കണക്കാക്കുന്നത്. ൦൭ പേടിയാട്ടമ്മ ഉത്തമത്തിലും മറ്റു രണ്ടു ദേവിമാര്‍ മധ്യമത്തിലുമാണ് കുടികൊള്ളുന്ന ത്. ൦ പേടിയാട്ടമ്മയും കളിയാട്ടക്കാവിലമ്മയും സഹോദരിമാരാണ്. അതുകൊണ്ട് പേടിയാ ടുമമ ജാതവനെ മധ്യമത്തിലുള്ള ദേവിമാരുടെ അടുത്തേക്ക് പോകുന്നതില്‍ വിലക്കിയി രുന്നു. ൫ എന്നാല്‍ പേടിയാട്ടമ്മയുടെ സഹോദരിയായ അമ്മാഞ്ചേരിയമ്മയോടൊപ്പം ജാതവന്‍ ശ്രീ വളയനാട് അമ്മയുടെ പൂരത്തിന് പുറപ്പെട്ടു. 332 ൦ അവിടെ ചെന്ന ജാതവന്‍ ശ്രീ വളയനാടുമ്മ പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. © ഇതോടൊപ്പം ജാതവനെ മദ്യവസ്തുക്കള്‍ അടങ്ങിയ സല്‍ക്കാരത്തിന് ക്ഷണിക്കു കയും ചെയ്തു. ൦ ജാതവന്‍ ആ സല്‍ക്കാരം നിഷേധിച്ചു. ഇതില്‍ ക്ഷുഭിതനായ ശ്രീ വളയാട്ടമ്മ മദ്യവ സ്തുക്കള്‍ ജാതവന്‍ നേരെ തട്ടി തെറിപ്പിച്ചു. ൦ അശുദ്ധിയായി തിരിച്ചുവന്ന ജാതവനെ പേടിയാട്ടമ്മ അകറ്റി നിര്‍ത്തി. ൫ തന്നെ കാണരുതെന്നു കാക്കകേറാകുന്നില്‍ കുടിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ൦ ഈ സ്ഥലമാണ് ജാതവന്‍കോട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. © പിന്നീട് അലിവുതോന്നിയ പേടിയാട്ടമ്മ തുലാംമാസത്തിലെ കറുത്ത വാവ് ദിനത്തില്‍ വാക്കടവില്‍ നീരാട്ടിനുപോകുമ്പോള്‍ തന്നെ കാണാമെന്നു അനുമതി നല്‍കുകയും ചെയ്തു. ൦ അങ്ങനെ അമ്മയും മകനും കണ്ടു മുട്ടുന്ന സന്തോഷത്തിന്റെ ദിനമായിട്ടാണ് കട ലുണ്ടി വാവുല്‍സവം അറിയപ്പെടുന്നത്. © ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് ജാതവന്‍ ജാതവന്‍കോട്ടയില്‍നിന്നും പുറപ്പെടും. ജാതവന്‍ ഓരോരോ വീടുകളില്‍ പോകും. ൦ ജാതവന്‍ പുറപ്പാടിനു മുമ്പ് വീടുകളില്‍ വിളക്കുകള്‍ കത്തിക്കും. എല്ലാ വീടുകളിലും ജാതവന്‍ പോകാറില്ല. ൦ കുറച്ചുവീടുകളില്‍ മാശ്രം ജാതവനും കൂട്ടുകാരും, കാരകളിക്കുമായിരുന്നു. ൦ കാരകളി എന്നാല്‍ വൈക്കോലും കടലാസും കൊണ്ട് ഉണ്ടാക്കുന്ന ഒരു പന്താണ്. ൦ കാരകളിക്കുള്ള ്രത്യേകത തൊണ്ണുറു വയസുമുതല്‍ ചെറുപ്രായം വരെ ഉള്ളവര്‍ ഇതില്‍ പങ്കെടുക്കാറുണ്ട് എന്നതാണ്. ൦ ജാതവന്‍ പുറപ്പാടിന്റെ മുമ്പ് വീടുകളില്‍ വൃത്തിയാക്കല്‍ പരിപാടികളും ഉണ്ടാകും. ൦ െയിനന്‍ടിക്കുകയും പുല്ലുണ്ടെങ്കില്‍ ചെത്തി മിനുക്കിയും, വഴികളിലുള്ള ഇലകളും മറ്റും വൃത്തിയാക്കുകയും ചെയ്യുന്നു. ൦ ജാതവന്‍ പുറപ്പാട് കഴിഞ്ഞ് മൂന്നാമത്തെ ദിവസം അതായത് കറുത്തവാവിന് അമ്മയെ നീരാട്ടിന് കൊണ്ടുപോകും. ൦ ദേവിയെ പള്ളിനിരാട്ടിന് കൊണ്ടുപോകുന്ന സമയം വൈദ്യുത ദീപങ്ങള്‍ എല്ലാം അണച്ച് നിറയെ എണ്ണപകര്‍ന്ന് തിരിയിട്ടുകൊളുത്തി ചിരാതുകള്‍ വഴിനീളെ കത്തി @ച്ചുവയ്ക്കുന്നു. © ദഓാരോ വീടിനു മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു ആളുകള്‍ നില്‍ക്കുന്നുണ്ടാകും. ൦ കടപ്പുറത്തെത്തികഴിഞ്ഞാല്‍ അമ്പാളിമാരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കു ക. ൦ ദേവിയുടെ നീരാട്ടിനു ശേഷമാണ് പ്രസിദ്ധമാര്‍ന്ന വാവുബലിയും ബലികര്‍മ്മങ്ങളും നടക്കുന്നത്. ൦ വിദുരദേശങ്ങളില്‍നിന്നുപോലും വിശ്വാസികള്‍ ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ എത്തിച്ചേ രാറുണ്ട്. 333 ൦൭ ഇങ്ങനെ വരുന്നവര്‍ക്ക് താമസസാകര്യം കുറവായതിനാല്‍ കടപ്പുറത്തെ മുസ്ലിം സഹോദരങ്ങള്‍ തങ്ങളുടെ വീടുകള്‍ വാവുല്‍സവ നാളുകളില്‍ അതിഥികള്‍ക്കായി സനഈകര്യം ചെയ്തു കൊടുക്കാറുണ്ട്. ൦ ദേവിയ്ക്കായി അര്‍പ്പിക്കുന്ന വഴിപാടുപോലെയാണ് അവര്‍ കരുതുന്നത്. ൦൭ ഉത്സവത്തിന് ചെണ്ടമേളക്കാര്‍ വിശ്രമിക്കുന്നതും പെരുവണ്ണാന്‍മാര്‍ വിശ്രമിക്കുന്നതും മുസ്ലീം ഭവനത്തിലാണ്. കക്കാട് മരദസ കെട്ടിടത്തിലും ബലിതര്‍പ്പണത്തിനായി വരു ന്നവര്‍ക്ക് സനകര്യം ചെയ്തുകൊടുക്കുന്നുണ്ട്. ൦ ദേവിയുടെ നീരാട്ടിനുശേഷം വാവുബലിക്കെത്തിയ ഭക്തര്‍ ബലികര്‍മ്മങ്ങള്‍ ആരംഭി ക്കും. ൦ അന്നത്തെ ദിവസം കടലിന് ഈഷധഗുണമുണ്ടെന്നാണ് വിശ്വാസം. ൦ ദേവിയ്ക്ക് ചമയങ്ങള്‍ ഒരുക്കുമ്പോഴേക്കും ജാതവന്‍ കടപ്പുറത്തെത്തുന്നു. ൦ നാട്ടിലെ മുക്കുവര്‍ ഏടുമീന്‍ കോമ്പകോര്‍ത്ത് നല്‍കിയിട്ടാണ് ജാതവനെ സ്വീകരിക്കു ന്നത്. ൦ ദേവിയുടെ ചമയത്തിനൊടുവില്‍ വഴിപാടായി ലഭിച്ച ആഭരണങ്ങള്‍ തിടമ്പില്‍ ചാര്‍ത്തും. ൦ ഉല്‍സവം കഴിഞ്ഞാല്‍ തിരുവാഭരണങ്ങള്‍ മനേഴി മൂസതിന്റെ തറവാട്ടിലെ നിലപറയി ലാണ് സൂക്ഷിക്കുന്നത്. ൦ ആഭരണപ്പെട്ടിക്ക് സര്‍പ്പങ്ങള്‍ കാവലാണത്രെ. വാക്കടവില്‍വെച്ചാണ് പേടിയാട്ടമ്മയും ജാതവനും നേരില്‍ കാണുന്നത്. ൦ അതിനുശേഷം ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ദേവിയുടെ ഘോഷയാത്ര ആരംഭിക്കും. ൦൭ പേടിയാട്ടനിന്നും എത്തുന്ന കോമരം ദേവിയെ കൂടികാഴ്ചനടത്തിയശേഷം മാത്ര മാണ് ദേവിയുടെ ഘോഷയാത്ര മുന്നോട്ടു പോകൂ. ൦ എഴുന്നള്ളത്ത് കുന്നത്ത് എത്തിച്ചേരുന്നതിന് മുന്‍പ് കോമരങ്ങള്‍ അമ്പാളികാരണവ രുടെ കൈപിടിച്ച് പടകാളി പാടത്തേക്ക് ഓടും. ൦ ഇതിനെ പടകാളിപ്പാച്ചില്‍ എന്നാണ് പറയുക. പടകാളി കഴിഞ്ഞാല്‍ പടകാളിതല്‍്ല ആരംഭിക്കും. ൭ പേടിയാട്ട് ക്ഷേേേതത്തില്‍ കുടിയിരുത്തുന്നതിന് മുന്‍പ് ദേവി കുന്നത്ത് തറവാട്ടിലാണ് കുടിയിരുന്നത് എന്ന് ഐതിഹ്യം. അതിന്റെ സ്മരണക്കായിട്ടാണ് ദേവി കുന്നത്ത് വിശ്രമിക്കുന്നത്. ൦ കുന്നത്തെ പൂജാകര്‍മ്മങ്ങള്‍ക്കുശേഷം കറുത്താങ്ങാട്ടെത്തുന്നു. കറുത്തങ്ങാട്ടുനിന്നു പൂജാവഴിപാടുകള്‍ കഴിഞ്ഞശേഷം വീണ്ടും പേടിയാട്ടേക്കു പോകും. ൦ വൈെകുന്നേരമാകുമ്പോഴേക്കും പേടിയാട്ട് അങ്കണത്തില്‍ എത്തുന്നു. തറവാട്ടിലെ ആണ്‍കുട്ടികള്‍ ദേവിയെ താലപൊലികളോടെ സ്വീകരിക്കുന്നു. ൦ താലപ്പൊലിയേന്തിയ സ്ത്രീകള്‍ മഞ്ഞപൊടിയും അരിയും കൊണ്ട് ദേവിയെ അര്‍ച്ചന ചെയ്യും. ൦ ദേവിയുടെ തിരുമുഖം തിടമ്പില്‍നിന്ന് അഴിച്ചെടുത്ത് കിഴക്കേക്കോട്ടയിലെ ഗര്‍ഭഗ്ൃയഹ ത്തില്‍ കുടിയിരുത്തും. ശേഷം ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു. ൦ സതൃത്തിനും നീതിക്കും പൂകള്‍പെറ്റ ക്ഷേേതമാണ് പേടിയാട്ട ക്ഷേത്രം. 334 ൦ സാധാരണ ജനങ്ങള്‍ക്ക് പോലീസും കോടതിയും അപ്രാപ്യമായ കാലത്ത് സത്യം തെളിയിക്കാന്‍ ദേവീ സന്നിധിയില്‍ സത്യം ചെയ്യിക്കലായിരുന്നു ഏക മാര്‍ഗ്ഗം. സത്യ ക്കല്ലില്‍ സത്യം ചെയ്യാന്‍ ആവശ്യപ്പെടലാണ് ചടങ്ങ്. ൦ സത്യത്തിന്റെയും നീതിയുടേയും നന്മയുടേയും തല്‍സ്വരൂപമായ ദേവിയുടെ തിരു മുമ്പില്‍ അ സത്യം ഗപവര്‍ത്തിക്കുന്നവന്‍ സ്വയം നശിച്ചുപോകുമെന്നാണ് വിശ്വാസം. ൦ ചടങ്ങുകള്‍ അവസാനിക്കുന്നതോടെ ജാതവന്‍ വീണ്ടും ഒറ്റക്കാകുന്നു. അമ്മയെ പിരിയുന്നതിലുളള സങ്കടം ഉള്ളിലൊതുക്കി കാക്കകേറാ കുന്നിലുള്ള തന്റെ കോട്ടയി ലേക്ക് മടങ്ങുന്നു. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ജാതവന്‍ മടങ്ങുന്നത്. ൦ വാവുത്സവം കൊടിയേറുന്നതോടെ വഴിയോരക്കച്ചവടക്കാര്‍ ആഴ്ചകള്‍ക്കുമുമ്വേ കട ലുണ്ടിയില്‍ എത്തുന്നു. © വിവിധതരം കലാപരിപാടികളും ഉണ്ടാകും. വാവുത്സവത്തിന്റെ സുപ്രധാന ചട ങ്ങാണ് വാക്കോള്‍ കൊടുക്കല്‍ ബന്ധുമിത്രാദികള്‍ക്ക് ബന്ധം പുതുക്കുകയും ട്ടി യുറപ്പിക്കുകയും ചെയ്യുന്നത് വാക്കോളുകള്‍ കൊടുത്താണ്. ൦ പെണ്‍മക്കളെ വിവാഹം ചെയ്തിരിക്കുന്നത് എവിടെയായാലും വാക്കോള്‍ എത്തിച്ചിരി ക്കണം എന്നാണ് നാട്ടാചാരം. © വാഴക്കുലകളും കണ്ണഞ്ചിപ്പിക്കുന്ന മിഠായികളും വറുത്തകായയും അവിലും വാക്കോ ളില്‍ പ്രധാനം. ൭൦ മതസനാഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ ഇട്ടി ഉറപ്പിക്കുന്ന താണ് വാവുത്സവം. ൦ ദേവന്‍മാര്‍ പൂജിച്ച ദേവീവിഗ്രഹം അസുരന്മാര്‍ ഛേദിച്ച് മൂന്ന് കഷണങ്ങളാക്കി കട ലിലെറിഞ്ഞു. ൦ ഇതില്‍ കൈകാലുകള്‍ വരക്കലും ശിരസ് കടലുണ്ടിയിലും ഉടല്‍ തൃക്കണ്ടിയൂരും കട ലില്‍ വന്നടിഞ്ഞു എന്നാണ് അമ്മയുടെ വരവിനു പിറകില്‍ കാണാന്‍ കഴിയുന്നത്. 103. ഫീല്‍ഡ് ഡയറി 10.12.2017ന് ഞാന്‍ പോയത് പുന്നോളി വളയനാട്ട ഉണ്ണികൃഷണമേനോന്റെ വീട്ടി ലാണ്. കൃഷണ യു.പി. സ്കൂളിന്റെ അടുത്താണ് ഈ വീട. അവിടെച്ചെന്നപ്പോള്‍ അദ്ദേഹം എന്നോട് വീട്ടിനുള്ളിലേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു. ചെന്ന കാര്യം പറഞ്ഞു. കടലുണ്ടി വാവുത്സവത്തെപറ്റി കുറച്ചു കാര്യങ്ങള്‍ അറിയുവാനുണ്ടെന്നു പറഞ്ഞു. അറി യാവുന്നതുപറഞ്ഞു തരാമെന്നും സമ്മതിച്ചു. ഒരു മണിക്കൂറു നേരം ഞങ്ങള്‍ സംസാരി ച്ചു. 10.12.2017ലെ ഫീല്‍ഡ് നോട് ഉണ്ഠികൃഷ്ണമേനോന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ തുലാംമാസം (അതായത് നവംബര്‍) ആണ് കടലുണ്ടി വാവുത്സവം തുടങ്ങുന്നത്. ൭ വാവുത്സവത്തിന്റെ ഐതിഹ്യം വര്‍ഷത്തിലൊരിക്കല്‍ മകനായ ജാതവന്‍ അമ്മയെ കാണാന്‍ വരുന്ന ദിവസമാണ്. ൦ വാവുത്സവം നടക്കുന്നതിന് രണ്ട് ദിവസം മുമ്വേ ജാതവനെ അലങ്കരിച്ച് വീടുകളില്‍ കൊണ്ടുപോകുമായിരുന്നു. 335 ൦ ജാതവനെ എഴുന്നള്ളിച്ച് പേടിയാട്ട് കൊണ്ടുവരുമ്പോള്‍ പുന്നോളി വളയനാട്ട് തറവാ ട്ടില്‍ നിന്നുള്ള വെളിച്ചെണ്ണ വേണം ആദ്യം വിളക്ക് കത്തിക്കാന്‍. ൦൭ പേടിയാട്ടമ്മയും മകനും വര്‍ഷത്തിലൊരിക്കലാണ് നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്നത്. ൦ ജാതവനെ പുന്നോളി വളയനാട് തറവാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ നെല്ല്, അരി, വെറ്റില, അടയ്ക്ക എന്നിവ കൊടുക്കണം. കൂടാതെ ചൂട്ടും വേണം. ൦ ജാതവനെ കൊണ്ടുവരുന്ന സമയത്തിന് മുമ്പ് വീടും വീടിനടുത്തുള്ള സ്ഥലങ്ങളും നന്നായി വൃത്തിയാക്കും. പറമ്പിലെ പുല്ലുകള്‍ പറിച്ച് വൃത്തിയാക്കും. ൦ കൂടാതെ ജാതവന്റെ കഴുത്തില്‍ കുടമണി ചാര്‍ത്തും. ൦ കേരളത്തിലെ ഉല്‍സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. © ദിപാവലി കഴിഞ്ഞ് അടുത്ത ദിവസമാണ് കടലുണ്ടി വാവുത്സവം. ചിലപ്പോള്‍ ദീപാവ ലിയും വാവും ഒരുമിച്ച് വരാറുണ്ട്. ൦ കടലുണ്ടി വാവുത്സവത്തിന് എല്ലാ മതസ്ഥരും പങ്കെടുക്കും. © ഉത്സവം കഴിഞ്ഞാല്‍ ജാതവനെ ജാതവന്‍ കോട്ടയിലേക്ക് കൊണ്ടുപോകും. അതോ ടുകൂടി ഉത്സവം അവസാനിക്കും. ൦ വാവുത്സവദിവസം കടപ്പുറത്ത് നാനാദിക്കുകളില്‍നിന്നും ജനങ്ങള്‍ പുലര്‍ച്ചെ ബലി തര്‍പ്പണത്തിനായി വരുന്നു. ൦ ദഗവതിയെ എഴുന്നള്ളിച്ച് കുന്നത്ത് എത്തുമ്പോള്‍ അവിടെ പടകാളിത്തല്ലും ഉണ്ടാ കും. അതു കഴിഞ്ഞ് കറുത്തങ്ങാട്ടേക്കും അവിടെനിന്നും പേടിയാട്ടേക്കും അമ്മയും മകനും ഒന്നിച്ചുപോകും. © പേടിയാട്ട് എത്തിയാല്‍ രണ്ടുപേരും നേര്‍ക്കുനേര്‍ നോക്കി നില്‍ക്കും. അതോടുകൂടി ഉത്സവം അവസാനിക്കും. 104. ഫീല്‍ഡ് ഡയറി 12.1.217ന് വൈകുന്നേരം ഇടച്ചിറയിലെ ചെറുപുരയ്ക്കല്‍ സംഗീതയെ കാണാ നാണ് വീട്ടില്‍ പോയത്. ഞാന്‍ ചെന്നപ്പോള്‍ അവര്‍ സ്കൂളില്‍നിന്ന് എത്തിയിട്ടേ ഉണ്ടാ യിരുന്നുള്ളൂ. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് പത്ത് മിനിറ്റോളം അവ ള്‍ എന്നോട് സംസാരിച്ചു. 12.1.217 ലെ ഫീല്‍ഡ് നോടു സംഗീത പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഒരു പ്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവത്തോടെയാണ്. ൦ പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴി ഉണ്ട്. ൦ തുലാംമാസത്തിലാണ് ഉത്സവം തുടങ്ങുക. © ദേവിയെ കിട്ടിയത് കടലില്‍ നിന്നാണ്. ൦ പേടിയാട്ടമ്മയ്ക്ക് നാലു സഹോദരിമാരുണ്ട്. വളയനാട്ടമ്മ, അമ്മാഞ്ചേരിയമ്മ, പൂര പ്പറമ്പിലമ്മ, ശോഭപറമ്പിലമ്മ എന്നിവരാണവര്‍. © പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. 330 ൦ ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കും. ൦൭ ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാടുവാന്‍ വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഹിന്ദുവീടുകളില്‍ നിലവിളക്ക് കത്തിച്ച് വെയ്ക്കും. ൦ ബന്ധുക്കളെല്ലാം രണ്ടുദിവസം മുമ്പ് എത്തും. പേടിയാട്ട് പോയി തൊഴും. ൦ താലിയും, പട്ടും, വെളിച്ചെണ്ണയും വഴിപാടായി നല്‍കും. 105. ഫീല്‍ഡ് ഡയറി 01.01.208ന് വൈകുന്നേരം നാലരയ്ക്ക് ഞാന്‍ തോട്ടോളി മനോജകുമാറിനെ കാണാന്‍ ഇടച്ചിറയിലെ വീട്ടിലേയ്ക്ക് പോയി. ഉത്സവത്തെക്കുറിച്ച് അദ്ദേഹത്തിനറിയാ വുന്ന കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു. അരമണിക്കൂര്‍ സംസാരിച്ചു. 01.01.2018 ലെ ഫീല്‍ഡ് നോട് മനോജ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ൭ നമ്മുടെ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണ് വാവുത്സവം. ൦ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സ വത്തോടെയാണ്. ൦ തുലാംമാസത്തിലാണ് ഉത്സവം ഉണ്ടാവുക. ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ ജാതവന്‍കോട്ടയിലാണ് ഉള്ളത്. © ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുളളൂ. ൦൭ ഉത്സവത്തിന്റെ രണ്ടുനാള്‍ മുമ്പേയാണ് ജാതവന്‍ പുറപ്പാട്. ൦ ജാതവന്‍ അമ്മയെ കാണാന്‍ പുറപ്പെടുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്ന് പറ യുന്നത്. പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦൭ ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാടിക്കുവാന്‍ വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വിളക്ക് കത്തിച്ച് വെക്കും. ൦ ബന്ധുക്കളെല്ലാം ഉത്സവത്തിന്റെ തലേ ദിവസം തന്നെ എത്തും. പേടിയാട്ട പോയി തൊഴും. ൦ വെളിച്ചെണ്ണ, താലി, പട്ടു, കുടമണി എന്നിവ വഴിപാടായി നല്‍കും. 106. ഫീല്‍ഡ് ഡയറി 01.01.208ന് വൈകുന്നേരം തോട്ടോളി മനോജിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മകള്‍ ഭരദ ട്യൂഷന്‍ കഴിഞ്ഞ് എത്തിയത്. അവളും അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഉത്സവത്തെപറ്റി എനിക്ക് പറഞ്ഞുതന്നു. പത്തുമിനിറ്റ് അവളോട് സംസാരിച്ചു. 01.01.2018ലെ ഫില്‍ഡ് നോടു ഭദ്ര പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തിന്റെ അന്ന് വിരുന്നുകാര്‍ വരും. പേടിയാട്ട പോയി തൊഴും ൦ എല്ലാവരും വാക്കാശ് തരും. വാക്കാശ് കൊണ്ട് വളയും മാലയും കളിപ്പാട്ടങ്ങളും വാങ്ങും 337 ൦ കൂട്ടുകാരെല്ലാവരും വരും. അവര്‍ക്ക് ജിലേബി വാങ്ങിക്കൊടുക്കും. 107. ഫീല്‍ഡ് ഡയറി 03.01.2018 ന് വൈകുന്നേരം നാലരമണിക്ക് പേടിയാട്ടുകുന്നിലെ തോട്ടോളി വേലാ യുധന്‍ എന്നവരുടെ വീട്ടിലേക്കാണ് പോയത്. പേടിയാട്ടകാവിന്റെ തൊട്ടടുത്താണ് ഇവ രുടെ വീട്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അദ്ദേഹം അരമണിക്കൂറു നേരം എന്നോടു സംസാരിച്ചു. 03.01.2018ലെ ഫീല്‍ഡ് നോടു വേലായുധന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ പഴയ കാലത്ത് ഇവിടെ ഇത്ര വികസനമൊന്നും വന്നിട്ടില്ല. കാടുപിടിച്ച് കിടക്കുകയാ യിരുന്നു ഇന്ന് എല്ലാം മാറിയിരിക്കുന്നു. പഴയ കാലത്ത് കുറച്ചുവീടുകള്‍ മാത്രമേ ഇവിടങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ. ൦൭ വാവ് തുടങ്ങുന്നതിനു ഒരു മാസം മുമ്പുതന്നെ പറമ്പെല്ലാം ചെത്തിക്കോരി വൃത്തിയാ ക്കും. വിരുന്നുകാര്‍ക്ക് കിടക്കാന്‍ പായയൊക്കെ ഒരുക്കി വയ്ക്കണം. ൦ പേടിയാട്ടേക്ക് ഇളനീര്‍ കൊടുക്കുന്നത് ഞങ്ങളാണ്. നാഗങ്ങള്‍ക്ക് ഇളനീര്‍ കൊടുക്ക ണം. മുറ്റത്തുള്ള തെങ്ങില്‍നിന്ന് ഒരു കുല വെട്ടി പേടിയാട്ടേക്ക് കൊണ്ടുപോകുന്നു. പേടിയാട്ടുനിന്നും പടച്ചോറ് തരാറുണ്ട്. ൭ ഉത്സവത്തലേന്ന് വാവുവ്വതം എടുക്കുന്നു. പിതൃക്കള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്ന ത്. ൦ ദഗവതിയെ പേടിയാടു്നിന്ന് പുലര്‍ച്ചെ നിരാടിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇവിടങ്ങ ളിലൊക്കെ നിലവിളക്ക് കത്തിക്കുന്നു. തിരിച്ചെഴുന്നള്ളിക്കുമ്പോഴും നിലവിളക്ക് വയ്ക്കണമെന്നുണ്ട്. വീടെല്ലാം അലങ്കരിക്കണമെന്നുണ്ട്. ൦ കൃഷിക്ക് വേണ്ട ആയുധങ്ങളും വിത്തും മറ്റും ഉത്സവത്തിനാണ് വാങ്ങിക്കുന്നത്. ൭ തന്നേക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് വാക്കാശ് നല്‍കണമെന്നുണ്ട്. ൦ വെകുന്നേരം ആറുമണിയോടെ കുടികൂട്ടല്‍ ചടങ്ങ് അവസാനിക്കുന്നു. 108. ഫീല്‍ഡ് ഡയറി 03.01.208ന് വൈകുന്നേരം വേലായുധേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കു മ്പോള്‍ പേടിയാട്ട്‌കുന്നിലെ തോട്ടോളി പ്രഭാവതി കയറിവന്നു. ഭഗവതിയെക്കുറിച്ച അറി യാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരുമോ എന്നു ചോദിച്ചു. അരമണിക്കൂര്‍ നേരം അവര്‍ എന്നോടു സംസാരിച്ചു. 03.01.2018 ലെ ഫീല്‍ഡ് നോടു പ്രഭാവതി പറഞ്ഞ കാര്യങ്ങള്‍ © ഒരു മാസം മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. ഒരാഴ്ച മുമ്പു തന്നെ മുറ്റത്ത് ചാണകം തളിക്കാന്‍ തുടങ്ങും. വീടിനകത്ത് നാല്‍പ്പാമരം കുടയും. ൦ സ്ത്രീകള്‍ തീണ്ടാരിയായാല്‍ ഇവിടെ വീടുകളില്‍ നില്‍ക്കാന്‍ പാടില്ല എന്നുണ്ട്. 338 © പേടിയാട്ടമ്മയുടെ അനുജത്തി കളിയാട്ടക്കാവിലമ്മയുടെ അടുത്തുപോയാണ് മക നായ ജാതവന്‍ അശുദ്ധിയായത്. ൦ പേടിയാട്ടമ്മ വിളിപ്പുറത്തുള്ള ദേവിയാണ്. പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരി യമ്മ അടയ്ക്കാനും എന്ന ചൊല്ലു തന്നെയുണ്ട്. ൦൭ പേടിയാട്ടമ്മ ജാതിഭേദമെന്യേ എല്ലാവരുടെയും ദേവിയാണ്. നാനാജാതിമതസ്ഥരും ഉത്സവത്തില്‍ പങ്കുചേരുന്നു. ൦ ഉത്സവം കഴിയുന്നതുവരെ വീടുകളില്‍ തിരക്കാണ്. എല്ലാ ദേശക്കാരും ഉത്സവത്തിന് എത്താറുണ്ട്. ൦ കുട്ടികള്‍ക്ക് വാക്കാള്‍ കൊടുക്കുന്ന ചടങ്ങുണ്ട്. © ഉപ്പ് കുറുക്കാന്‍ പോയവര്‍ക്ക് കിട്ടിയതാണ് ഭഗവതിയെ എന്ന് ഐതിഹ്യം. 109. ഫീല്‍ഡ് ഡയറി 04.01.2018 ന് വൈകുന്നേരം അഞ്ചുമണിക്ക് കുന്നത്ത് രാജന്‍ കടലുണ്ടി എന്നവരെ കാണാന്‍ ഇറങ്ങി. അദ്ദേഹത്തെ നേരത്തെ അറിയാവുന്നതിന്റെ പേരില്‍ ഫോണ്‍ ചെയ്ത പ്പോള്‍ വരാന്‍ പറഞ്ഞു. വളരെ ഹൃദ്യമായി ക്ഷണിച്ചിരുത്തി കടലുണ്ടിയെ കുറിച്ചാണ് ഞാന്‍ ആദ്യം ചോദിച്ചത്. കടലുണ്ടിയെക്കുറിച്ചും പേടിയാട്ടു ഉത്സവത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു. 04.01.2018 ലെ ഫീല്‍ഡ് നോടു രാജന്‍ കുന്നത്ത് കടലുണ്ടി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയുടെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ സാഹാര്‍ദ്ദസ്വഭാവം കൊണ്ടാണ് ജാതിയുടെയും മതത്തിന്റേയും പേരില്‍ തമ്മിലടി ക്കുന്ന ഇക്കാലത്ത് കടലുണ്ടി വാവുത്സവം വേറിട്ടു നില്‍ക്കുന്നത്. ൦൭൦ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ൦ മലബാര്‍ മേഖലയിലെ മറ്റ് ഉത്സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്് ഭഗവ തിക്കാവിലെ ഉത്സവം. ൦ ദഗവതിയുടെ ആഗമനത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ൭ കാവിന്റെ സ്വര്‍ണ്ണരപശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങളാണ് യുക്തിസഹവും വിശ്വസനീ യമായി കണക്കിലെടുക്കുന്നത്. ൦ കടലുണ്ടിയിലെ കുന്നത്ത് നമ്പ്യാരുടെ പിതാമഹന്മാര്‍ വടക്കുദേശത്തുനിന്നും കടല്‍മാര്‍ഗ്ഗം ഉപാസിച്ചുകൊണ്ടുവന്ന ദേവീചൈതന്യം കുന്നത്ത് തറവാട്ടിലെ മച്ചില്‍ കുടിയിരുത്തി. ൦ നമ്പ്യാര്‍ സമുദായം പ്രധാനമായി അധിവസിക്കുന്ന മേഖല വടക്കന്‍ കേരളമാണ്. ൦ ദേവിയുടെ മൂലസ്ഥാനം കുന്നത്ത് തറവാടാണ്. ൦൭ കാവിന്റെ രാളനും ഭരണാധികാരിയും കുന്നത്ത് നമ്പ്യാരാണ്. അതുകൊണ്ടാണി വിടെ ഉത്സവദിവസം ആദ്യം എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിലെത്താന്‍ കാരണം. ൦ (വതനിഷ്ഠരായ കുന്നത്ത് തറവാട്ടിലെ പുരുഷന്മാര്‍ നാക്കിലയില്‍ പൂവന്‍ കുല, ഉണ ക്കലരി, ഇളനീര്‍, വെറ്റില, അടക്ക എന്നിവ നിവേദ്യമായി ഒരുക്കിവെക്കും. 339 ൭ പിന്നീട് ദര്‍ശനം നല്‍കി കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളുന്നു. ൦ കാവിലെ ഏത് കാര്യത്തിലും നമ്പ്യാരുടെ സാന്നിദ്ധ്യം നിര്‍ബന്ധമാണ്. ൦ എല്ലാ അവകാശികളെയും കൂട്ടിയോചിപ്പിച്ച് ഉത്സവം ഭംഗിയായി നടത്തേണ്ട അധി കാരി നമ്പ്യാരാണ്. ൦ ജാതിവ്യവസ്ഥ നിലനിന്നിരുന്ന പണ്ടുകാലത്ത് തന്നെ എല്ലാവരേയും കോര്‍ത്തിണക്കി സാമൂഹൃകാഴ്ചപ്പാടോടെ കൊണ്ടാടപ്പെട്ടുവരുന്നതാണ് ഈ ഉത്സവം. ൦ പേടിയാട്ടദേവി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയും കൂട്ടായ്മക്ക് വേണ്ടിയും നില കൊള്ളുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ൦ കടപ്പുറത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചടങ്ങ്. 10. ഫീല്‍ഡ് ഡയറി 19.12.208ന് വൈകുന്നേരം അഞ്ചരയ്ക്കാണ് കാരകളിപ്പറമ്പില്‍ താമസിക്കുന്ന കോലോട്ട് സുജാത വള്ളത്തോളിനെ കാണാന്‍ വീട്ടില്‍ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെ കുറിച്ച് സുജാത ടീച്ചര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുത ന്നു. അരമണിക്കൂര്‍ സംസാരിച്ചു. 19.12.2018 ലെ ഫീല്‍ഡ് നോട് സുജാത വളളത്തോൾ പറഞ്ഞ കാര്യങ്ങള്‍ © ഉത്തരമലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. ൦ തുലാമാസത്തിലെ കറുത്തവാവ് ദിവസമാണ് കടലുണ്ടി വാവുത്സവം. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍ ൦ വര്‍ഷത്തിലൊരിക്കലേ അമ്മയും മകനും തമ്മില്‍ കാണൂ. ൫ വാവുത്സവനാളില്‍ സര്‍വാഭരണ വിഭൂഷിതയായി ദേവി മകന്‍ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേയ്ക്കാണ്. ൦൭ പേടിയാട്ട ഉത്സവത്തിന്റെ അന്ന് പേടിയാട്ടുകാവിന്റെ മുമ്പില്‍ വെക്കുന്ന വിളക്ക്, പറ ഇവിടെ നിന്ന് കൊണ്ടുപോയാണ് ഇപ്പോഴും കത്തിച്ചുവെക്കുന്നത്. 111. ഫീല്‍ഡ് ഡയറി 23.12.2018 ന് വൈകുന്നേരം നാലു മണിക്കാണ് ഇടച്ചിറയിലെ ഉട്ടുകളത്തില്‍ കമ ലേഷിനോട് അങ്ങാടിയില്‍വെച്ച് സംസാരിക്കുന്നത്. അദ്ദേഹത്തോട് വാവുത്സവത്തെ കുറിച്ച് ചോദിച്ചു. പതിനഞ്ച് മിനിറ്റ് അവനോടും സംസാരിച്ചു. 23.12.2018ലെ ഫീല്‍ഡ് നോടു കമലേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ഏറ്റവും ഗ്രധാനപ്പെട്ട ഉത്സവമാണ് കടലുണ്ടി വാവുത്സവം. പേടിയാട്ടമ്മ യാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ൦ പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും എന്നൊരു പഴമൊഴി ഇവിടെ നിലനില്‍ക്കുന്നു. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. 340 ൦ പേടിയാട്ടമ്മയുടെ അനിയത്തിമാരാണ് അമ്മാഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, പൂരപ്പറ മ്പിലമ്മ, വളയനാട്ടമ്മ. ൦ ജാതവന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ കഴിയൂ. © പേടിയാട്ടമ്മയുടെ സമ്മതമില്ലാതെ അനിയത്തിയായ അമ്മാഞ്ചേരിയമ്മയുടെ കൂടെ ജാതവന്‍ വളയനാട്ടമ്മയുടെ പൂരത്തിന് പോയി. ൦ അമ്മ ജാതവനെ വിലക്കിയിരുന്നു. കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് കേള്‍ക്കാതെ ജാതവന്‍ പോയി. ൦൭ മദ്യസത്ക്കാരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജാതവന്റെ ദേഹത്ത് മദ്യം തെറിപ്പിച്ച ശുദ്ധിയാക്കി. തിരിച്ചെത്തിയ അമ്മ മകനെ അകറ്റിനിര്‍ത്തി. ൦ ജാതവനെ കാക്കകേറാകുന്നില്‍ കോട്ട കെട്ടിയിരുത്തി. ൦ വര്‍ഷത്തിലൊരിക്കല്‍ വാവുത്സവത്തിന് വാക്കടവില്‍ വെച്ച് ഞാന്‍ നീരാട്ടിനെത്തു മ്പോള്‍ കൂടെ എഴുന്നള്ളാമെന്ന് ജാതവന്‍ അമ്മ സമ്മതം കൊടുക്കുകയും ചെയ്തു. ൦൭ ഉത്സവത്തിന് ഞങ്ങളുടെ ബന്ധുക്കളൊക്കെ വരും. എല്ലാവരും കൂടി പേടിയാട്ടു പോയി തൊഴും. താലി, വെളിച്ചെണ്ണ എന്നിവ വഴിപാടായി നല്‍കും. 112. ഫീല്‍ഡ് ഡയറി 24.12.2018 ന് ഇടച്ചിറയിലെ ഇട്ടികളത്തില്‍ കലേഷിന്റെ വീട്ടിലാണ് ഞാന്‍ പോയ ത്. സമയം അഞ്ചരമണിയായിട്ടുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടായിരു ന്നു. ഉത്സവത്തെകുറിച്ച് അരമണിക്കൂര്‍ കലേഷുമായി സംസാരിച്ചു. 24.12.2018 ലെ ഫില്‍ഡ് നോട് കലേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ പ്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൭൦ എല്ലാമത വിഭാഗക്കാരുടെയും ഒത്തുചേരലാണ് വാവുത്സവത്തിന്റെ ഗ്രത്യേകത. ൭ വാവുത്സവത്തിന്റെ ഒരു മാസം മുമ്പേ എല്ലാവരും വീടും പരിസരവും വൃത്തിയാക്കും. ൦ ജാതവന്‍ പുറപ്പാടിനു മുമ്പ് വീട് വൃത്തിയാക്കണം. ൦ ജാതവനന്‍ പേടിയാട്ടമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ പറ്റുകയുള്ളൂ. അതിനു പിന്നിലൊരു കഥയുണ്ട്. ൦ പേടിയാട്ടമ്മയുടെ അനിയത്തിയായ അമ്മാഞ്ചേരിയമ്മയുടെ കൂടെ ജാതവന്‍ വളയനാ ടുമമയുടെ പൂരത്തിന് പുറപ്പെട്ടു. ൦ അമ്മ ജാതവനെ വിലക്കി. അതിനുകാരണം അവിടെ മധ്യമകര്‍മ്മങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കേള്‍ക്കാതെ ജാതവന്‍ പോയി. ൦ വളയനാട്ുമ്മ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ജാതവന്‍ ഇത് തിരസ്ക രിച്ചപ്പോള്‍ വളയനാട്ടമ്മ മദ്യം തെറിപ്പിച്ചു അശുദ്ധിയാക്കി. ൭ തിരിച്ചെത്തിയ അമ്മ മകനെ അകറ്റി നിര്‍ത്തുകയും കാക്കകേറാകുന്നില്‍ കോട്ട കെട്ടി യിരുത്തുകയും ചെയ്തു. © രദഷട് കല്‍പ്പിച്ചെങ്കിലും വാവുത്സവത്തിന് വാക്കടവില്‍വെച്ച് അമ്മ നീരാട്ടിനെത്തു മ്പോള്‍ കൂടെ എഴുന്നള്ളാമെന്ന് പേടിയാട്ടമ്മ ജാതവന്‍ സമ്മതം കൊടുക്കുന്നു. 341 ൦ ഉത്സവദിവസം പുലര്‍ച്ചെ അമ്മയെ നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ വീടുകളില്‍ നിലവിളക്ക് കത്തിച്ച് വെയ്ക്കും. ൦ വാക്കടവില്‍ നിന്ന് അമ്മ കുന്നത്തേക്കാണ് ആദ്യം വരുന്നത്. പിന്നെ കര്‍ത്തങ്ങാ ട്ടേയ്ക്കും അവിടെ നിന്ന് പേടിയാട്ടേയ്ക്കും പോകും. 113. ഫീല്‍ഡ് ഡയറി 24.12.2018 ന് ഇടച്ചിറയിലെ ഇട്ടുകളത്തില്‍ കലേഷിനോട് സംസാരിച്ചതിനു ശേഷം അവരുടെ ഭാര്യ കാലങ്ങാട്ട് ശ്രുതിയോടും ഉത്സവത്തെക്കുറിച്ച് സംസാരിച്ചു. അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഉത്സവത്തെക്കുറിച്ച് പറഞ്ഞുതന്നു. പത്ത് മിനിറ്റ് അവള്‍ സംസാരിച്ചു 24.12.2018 ലെ ഫില്‍ഡ് നോട് ശ്രൂതി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും ്പധാനപ്പെട്ട ഉത്സവമാണിത്. തുലാമാസത്തിലാണ് ഇത് നട ക്കുക. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ദേവിയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ അമ്മാഞ്ചേരിയമ്മ, വളയനാട്ുടമ്മ, ശോഭപറമ്പിലമ്മ, പൂരപറമ്പിലമ്മ എന്നിവരാണവര്‍. ൦൭ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ അമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ അനുവാദമുള്ളൂ. ൦ അതിന് കാരണം ജാതവന്‍ അമ്മയെ ധിക്കരിച്ച് അമ്മാഞ്ചേരിയമ്മക്കൊപ്പം വളയനാട്ട മമയുടെ പൂരത്തിന് പോയി എന്നതാണ്. ൦ അമ്മപോകാന്‍ നിരസിച്ചതിന് കാരണം അവിടെ മദ്യം ഉപയോഗിക്കാനിടയുള്ളതു കൊണ്ടായിരുന്നു. ൦ ജാതവന്‍ മദ്യസേവ നിരസിച്ചപ്പോള്‍ ക്ഷുഭിതയായ വളയനാട്ടമ്മ മദ്യം ദേഹത്തേക്ക് തെറിപ്പിക്കുകയും ജാതവന്‍ അശുദ്ധനാകുകയും ചെയ്തു. ൦ അമ്മയുടെ അരികിലെത്തിയ ജാതവനെ കടലുണ്ടിക്കടുത്തുള്ള കാരകളിപ്പറമ്പിലെ കാക്കകേറാകുന്നില്‍ കുടിയിരുത്തുകയും തമ്മില്‍ കാണുന്നത് വിലക്കുകയും ചെയ്തു. ൦ തുലാമാസത്തിലെ കറുത്തവാവ് ദിനത്തില്‍ കക്കാട്ടു കടപ്പുറത്ത് നീരാട്ടിന് എത്തു മ്പോള്‍ കാണാമെന്നും ഒന്നിച്ച് എഴുന്നള്ളാമെന്നും പേടിയാട്ടമ്മ ജാതവനോട് പറ ഞ്ഞു. ൦ ജാതവനെ കൂടാതെ അമ്മയ്ക്ക് അടിമകിട്ടിയ രണ്ടുകുട്ടികളും ഉണ്ട്. ൦ അമ്മ പുലര്‍ച്ചെ നിരാട്ടിന് പോകുമ്പോള്‍ ഞങ്ങള്‍ നിലവിളക്ക് കത്തിച്ചുവെക്കും. ൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ബന്ധുക്കളൊക്കെ വരും. പേടിയാട്ടുപോയി തൊഴും. ൦൭ വാക്കാശ് കിട്ടാറുണ്ട്. എല്ലാവരുംകൂടി ഒന്നിച്ച് പുറത്ത് പോകും. 342 114. ഫീല്‍ഡ് ഡയറി 25.12.2018ന് വൈകുന്നേരം അഞ്ചുമണിക്ക് പോയത് ഇടച്ചിറയിലെ ശ്രീലകം ആന നദലക്ഷ്മി ടീച്ചറുടെ വീട്ടിലേയ്ക്കാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കു റിച്ച് തനിക്കറിയാവുന്ന കുറച്ച് കാര്യങ്ങള്‍ ടിച്ചര്‍ എനിക്ക് പറഞ്ഞുതന്നു. 25.12.2018 ലെ ഫില്‍ഡ് നോടു ആനന്ദലക്ഷ്മി ടീച്ചര്‍ പറഞ്ഞ കാര്യങ്ങള്‍ © ഉത്തരമലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. © പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും എന്നൊരു പഴമൊഴിയു ണ്ട്. ൦൭ ഉപ്പുകുറുക്കുന്നവര്‍ക്ക് അമ്മയുടെ ശിരസ്സ് കിട്ടിയതിനുശേഷം ആദ്യം മാടവമ്പാട്ടാണ് കൊണ്ടുവന്നത് എന്നും അതുകൊണ്ടാണ് അവിടെ ദേവിയുടെ ചൈതന്യം ഉള്ള തെന്നും വിശ്വസിക്കുന്നു. © ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട് കാരണവര്‍ക്കാണ് വെള്ളത്തില്‍നിന്നും ദേവിയെ ലഭിച്ചതെന്നും ശേഷം കൊറോത്ത് തറവാട്ടിലേക്കാണ് കൊണ്ടുപോയ തെന്നും പറയുന്നുണ്ട്. ൦ അതുകൊണ്ടാണ് ദേവിയുടെ പുറപ്പാടിന് കൊറോത്ത് തറവാടുവഴിയിലെത്തുമ്പോള്‍ ഭഗവതി അവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നത് എന്ന വിശ്വാസം നിലനില്‍ക്കുന്നു. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അമ്മയും മകനും തമ്മില്‍ കാണുകയുളളൂ. ൦ അതിന് കാരണങ്ങള്‍ ഉണ്ട്. ജാതവന്‍ ചെറിയമ്മയെ അമ്മാഞ്ചേരിയമ്മയ്ക്കൊപ്പം ശ്രീ വളയനാട്ടമ്മയുടെ പൂരത്തിന് പോകാനൊരുങ്ങി. ൦ പൂരപ്പറമ്പില്‍ മദ്യം ഉപയോഗിക്കാനിടയുള്ളതുകൊണ്ട് യാത്ര പോകുന്നതില്‍ നിന്നും പേടിയാട്ടമ്മ മകനെ വിലക്കി. ൦ എന്നാല്‍ അമ്മയെ ധിക്കരിച്ച് ജാതവന്‍ പോയി. ജാതവന്‍ മദ്യസേവ നിരസിച്ചതി നാല്‍ ക്ഷുഭിതയായ വളയനാട്ടമ്മ മദ്യം ദേഹത്തേയ്ക്ക് തെറിപ്പിച്ച് ജാതവനെ അശു ദ്ധിയാക്കി. ൦ പേടിയാട്ടമ്മയുടെ അടുത്തെത്തിയ ജാതവനെ കടലുണ്ടിക്കടുത്തുളള കാരകളിപറ മ്പിലെ കാക്കകേറാകുന്നില്‍ കുടിയിരുത്തുകയും തമ്മില്‍ കാണുന്നത് വിലക്കുകയും ചെയ്തു. ൦ തുലാമാസത്തിലെ കറുത്തവാവുദിനത്തില്‍ കക്കാട്ടു കടപ്പുറത്ത് നീരാട്ടിന് എത്തു മെന്നും അന്നുമാത്രം തമ്മില്‍ കാണാമെന്നും പേടിയാട്ടമ്മ മകനോട് പറഞ്ഞു. © ഉത്സവദിവസം പേടിയാട്ടുപോയി തൊഴും. ബന്ധുക്കളൊക്കെ വിരുന്നുവരും. ൦ കുടമണി, താലി, പട്, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ എന്നിവയാണ് വഴിപാടായി നല്‍കുക. 343 115. ഫീല്‍ഡ് ഡയറി 26.12.2018 ന് ഞാന്‍ വൈകുന്നേരം നാലരയ്ക്ക് പോയത് ഇടച്ചിറയിലെ പുള്ളി ശ്ശേരി പീച്ചിയുടെ വീട്ടിലേയ്ക്കാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നു. പതിനഞ്ച് മിനിട്ട് അവര്‍ എന്നോട് സംസാരിച്ചു. 26.12.2018ലെ ഫീല്‍ഡ് നോട് പീച്ചി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ഉത്സവത്തിന്റെ കുറച്ച് ദിവസം മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കും. വീട് പെയിന്റടിക്കും ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ദേവിയുടെ മകനാണ് ജാതവന്‍. ൦ ജാതവന്റെ അച്ഛനാണ് ശിവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവന്‍ ഉള്ളത്. ൦ വര്‍ഷത്തിലൊരിക്കല്‍ മാര്രമേ അമ്മയും മകനും തമ്മിൽ കാണുകയുള്ളൂ. ൭ ഉപ്പ് കുറുക്കുന്നവര്‍ക്ക് അമ്മയുടെ ശിരസ്സ് കിട്ടിയശേഷം ആദ്യം മടവമ്പാട്ടേയ്ക്കാണ് കൊണ്ടുപോയത്. ൦ അമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. അമ്മാഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, പൂരപറമ്പി ലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. © ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട് കാരണവര്‍ക്കാണ് വെള്ളത്തില്‍നിന്നു ദേവിയെ ലഭിച്ചതെന്നും പറയുന്നുണ്ട്. ൦ അതുകൊണ്ടാണ് ദേവിയുടെ പുറപ്പാട് നാളുകളില്‍ കൊറോത്ത് തറവാട് വഴിയിലെ ത്തുമ്പോള്‍ ഭഗവതി അവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നത്. ൦ അമ്മയെ നിരാട്ടിന് കൊണ്ടുപോകുമ്പോള്‍ പുലര്‍ച്ചെ ഞങ്ങള്‍ നിലവിളക്ക് കത്തിച്ചുവെയ്ക്കാറുണ്ട്. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെ അമ്മയും മകനും ഒരുമിച്ച് എഴുന്നള്ളുമ്പോള്‍ അപ്പോഴും ഞങ്ങള്‍ വിളക്ക് വെക്കും. 116. ഫീല്‍ഡ് ഡയറി 27.12.2018 ന് വൈകുന്നേരം ആറു മണിക്ക് ഞാന്‍ പോയത് പുതുകുളങ്ങര വത്സല യുടെ വീട്ടിലേക്കാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാ വുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. ഇരുപതുമിനിറ്റോളം അവര്‍ സംസാരിച്ചു. 27.12.2018 ലെ ഫീല്‍ഡ് നോട് വത്സല പറഞ്ഞ കാര്യങ്ങള്‍ ൦ വാവുത്സവം കടലുണ്ടിയിലെ ്രധാനപ്പെട്ട ഉത്സവമാണ്. പേടിയാട്ടമ്മയാണ് ഉത്സവ ങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. © ഉത്സവത്തിന്റെ ഒരു മാസം മുമ്പ് തന്നെ നമ്മുടെ നാട് ഒരുങ്ങാന്‍ തുടങ്ങും. വീടും, പരിസരവും, റോഡുമെല്ലാം വൃത്തിയാക്കണം. © ANS പെയിന്റടിക്കും. അലമാരയില്‍ മടക്കിവെച്ച തുണികളെല്ലാം ഒന്നും കൂടി അല ക്കും. 344 ൦ ഉത്സവസമയത്ത് തിണ്ടാരിയായാല്‍ സ്ത്രീകള്‍ വീടുകളില്‍ നില്‍ക്കാന്‍ പാടില്ല എന്നു ണ്ട്. ൦ ബന്ധുക്കളെല്ലാം ഉത്സവത്തിന്റെ തലേ ദിവസം തന്നെ എത്തും. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ പേടിയാട്ടമ്മയെ കടലില്‍നിന്ന് ഉപ്പ് കുറുക്കാന്‍ പോയപ്പോഴാണ് (ശിരസ്സ്) കിട്ടിയത്. ൦ അമ്മയെ കാണാന്‍ ജാതവന്‍ വര്‍ഷത്തിലൊരിക്കലേ അനുവാദമുള്ളൂ. ൦ അമ്മയുടെ സമ്മതമില്ലാതെ അനിയത്തിയായ അമ്മാഞ്ചേരിയമ്മയുടെ കൂടെ ജാതവന്‍ വളയനാട്ടമ്മയുടെ പൂരത്തിനു പോയി. ൦ അമ്മ വിലക്കാന്‍ കാരണം അവിടെ മധ്യമകര്‍മ്മങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ൦ വളയനാട്ടമ്മ മദ്യസത്ക്കാരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജാതവന്റെ ദേഹത്ത് മദ്യം തെറിപ്പിച്ചശുദ്ധിയാക്കി. ൦ തിരിച്ചെത്തിയ അമ്മ മകനെ അകറ്റി നിര്‍ത്തുകയും ജാതവനെ കാക്കകേറാകുന്നില്‍ കോട്ട കെട്ടിയിരുത്തുകയും ചെയ്തു. ൭ ഉത്സത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാട്ടിന് വാക്കടവിലേയ്ക്ക് കൊണ്ടുപോകു മ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ച് വെയ്ക്കും. © പേടിയാട്ട് അമ്പലത്തില്‍ നിന്ന് ദേവിയെ നിരാട്ടിന് കൊണ്ട് പോകുമ്പോള്‍ ശംഖു നാദം മുഴങ്ങും. ൦ ആ ശബ്ദം കേള്‍ക്കുമ്പോഴാണ് വിളക്ക് കത്തിച്ച് വെക്കുക. വാക്കടവില്‍നിന്ന് കുന്ന ത്തേയ്ക്കാണ് ആദ്യം വരുക. © കുന്നത്തെത്തുമ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കും. പിന്നെ ബാക്കി വരുന്ന ഭക്ഷണം കുഴിച്ച് മൂടി പാര്രം കഴുകി കമഴ്ത്തിവെക്കും. ൦ ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് ദേവി കറുത്തങ്ങാട്ടേയ്ക്ക് പോവുക. അപ്പോഴും വിളക്ക് വെയ്ക്കും. ൦ ഞങ്ങളുടെ വീട്പുതുക്കിപണിയുന്ന സമയത്ത് പിന്‍പുറത്ത് വിജയന്റെ വീട്ടി ലായിരുന്നു താമസിച്ചിരുന്നത്. ൭ ഉത്സവദിവസം ഉച്ചഭക്ഷണത്തിനുശേഷം ഭഗവതിയുടെ എഴുന്നള്ളത്ത് കാത്തിരിക്കുക യായിരുന്ന ഞങ്ങളുടെ അടുത്തേക്ക് വെളിച്ചപ്പാട് ഓടിവന്ന് നെറ്റിയില്‍ വെട്ടിമുറി വേല്‍പ്പിച്ചുകൊണ്ട് അരുതാത്തത് ചെയ്തിട്ടുണ്ടെന്നും വേഗം പേടിയാട്ടേക്ക് പൊയ്ക്കൊള്ളാനും കല്പിച്ചു. ൦൭ ദൃഗവതി പേടിയാട്ട തിരിച്ചെഴുന്നള്ളിയതിനു ശേഷമുള്ള വെളിച്ചപാടിന്റെ കല്പനയില്‍ ഞങ്ങളുടെ വീട്ടില്‍ ബാക്കിവന്ന ഭക്ഷണം കുഴിച്ചുമൂടിയില്ലെന്നും ദേവിക്ക് വെന്തവെ ളിച്ചെണ്ണ ഉപയോഗിച്ചില്ലെന്നും അരുള്‍ചെയ്തതു. ൭ ഉത്സവദിവസം വീട്ടില്‍ മിച്ചംവരുന്ന ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കുഴിച്ചുമൂടണ മെന്നതും, പേടിയാട്ട്കാവില്‍ വൈകുന്നരം നടക്കുന്ന ദേവിയുടെ കുടികൂട്ടല്‍ച്ചട ങ്ങിനുശേഷം മാത്രമേ രാ്രിയിലേക്കുള്ള ഭക്ഷണം പാകംചെയ്യാന്‍ പാടുള്ളുവെ ന്നതും ദേവി എഴുന്നള്ളുന്ന പഴയ തറവാടുകളിലെ ആചാരമാണ്. ൦ അതുപോലെതന്നെ, ദേവി എഴുന്നള്ളുമ്പോള്‍ കൊളുത്തിവെയ്ക്കുന്ന നിലവിളക്കില്‍ വെന്തവെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത് എന്നുമുണ്ട്. 345 117. ഫീല്‍ഡ് ഡയറി 27.12.2018 ന് വൈകുന്നേരം ഞാന്‍ പുതുകുളങ്ങര വത്സലയോട് സംസാരിക്കു മ്പോഴാണ് മകന്‍ കാരിയില്‍ ബിജേഷ് കയറി വന്നത്. അവനോട് ഉത്സവത്തെകുറിച്ച്‌ി അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. കൂടുതലായി ഒന്നും അറിയി ല്ലെന്ന് അവന്‍ പറഞ്ഞു. പത്തുമിനിറ്റ് അവനോട് സംസാരിച്ചു. 27.12.2018 ലെ ഫീല്‍ഡ് നോട് ബിജേഷ് പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഒരു പ്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ അമ്മയെ കാണാന്‍ ജാതവന്‍ വര്‍ഷത്തിലൊരിക്കലെ അനുവാദമുളളൂ. ൦൭ പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ അമ്മാഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, വളയാട്ടമ്മ, പൂരപ്പറമ്പിലമ്മ എന്നിവരാണവര്‍. ൦ അമ്മയുടെ അനുവാദമില്ലാതെ ചെറിയമ്മയായ അമ്മാഞ്ചേരിയമ്മയുടെ കൂടെ ജാത വന്‍ വളയനാട്ടമ്മയുടെ പൂരത്തിന് പോയി. ൦ അവിടെ മധ്യമകര്‍മ്മങ്ങള്‍ ഉളതുകൊണ്ടാണ് വിലക്കിയത്. ൦ അശുദ്ധിയായി വന്ന ജാതവനെ അമ്മ അകറ്റി നിര്‍ത്തുകയും കാക്കകേറാകുന്നില്‍ കോട്ട കെട്ടിയിരുത്തുകയും ചെയ്തു. © ഇതാണ് ഇന്നത്തെ ജാതവന്‍ കോട്ട. ഉത്സവത്തിന് രണ്ടുദിവസം മുമ്പ് ജാതവന്‍ രു ചുറ്റാനിറങ്ങും. ൦ ഇത് കാണാന്‍ ഞങ്ങള്‍ പോകും. അപ്പോഴാണ് കാരകളി നടക്കുക. ഇത് കാണാന്‍ നൂറുകണക്കിന് ആളുകളുണ്ടാകും. ൦ ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് ദേവിയെ എഴുന്നള്ളിക്കുക. ൦ അപ്പോള്‍ അമ്മ വിളക്ക് കത്തിച്ചുവെക്കും. പേടിയാട്ടുപോയി തൊഴും. 118. ഫീല്‍ഡ് ഡയറി 28.12.2018 ന് വൈകുന്നേരം നാലരയ്ക്ക് ഞാന്‍ ചേറാഞ്ചേരി ലക്ഷമിയെ കാണാന്‍ വീട്ടിലേക്ക് പോയി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ പറഞ്ഞുത ന്നു. പതിനഞ്ച് മിനിറ്റ് അവര്‍ സംസാരിച്ചു. 28.12.22018 ലെ ഫില്‍ഡ് നോട്ട് ലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണ് വാവുത്സവം. പേടിയാട്ടമ്മയാണ് ഉത്സ വങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ൦ ““പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും””എന്നൊരു പഴമൊഴിയുണ്ട്. ൦൭ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. ൦ അമ്മയെ മകന്‍ വര്‍ഷത്തിലൊരിക്കലേ കാണാന്‍ അനുവാദമുള്ളൂ. 346 ൦ അതിനുകാരണം അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മയുടെ പൂരത്തിന് പോയി എന്നതാണ്. ൦ അമ്മ വിസമ്മതിച്ചതിനു കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു നടന്നിരുന്നത്. ൦ തിരിച്ചെത്തിയ അമ്മ മകനെ അകറ്റി നിര്‍ത്തുകയും കാക്ക കേറാകുന്നില്‍ കുടിയിരു ത്തുകയും ചെയ്തു. അതാണിന്നത്തെ ജാതവന്‍കോട്ട. ൫ വാവുത്സവനാളില്‍ സര്‍വാഭരണ വിഭൂഷിതയായി ദേവി മകന്‍ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലാണ്. ൦൭ ഞാന്‍ കുന്നത്ത് പോയി ദേവിയെ കാണും. പേടിയാട്ടും പോയി തൊഴും. 119. ഫീല്‍ഡ് ഡയറി 29.12.2018ന് വൈകുന്നേരം അഞ്ചുമണിക്ക് ബാലാതുരുത്തിയിലെ പൂതാറമ്പത്ത് കോരു എന്നവരെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ ചെന്ന കാര്യം പറഞ്ഞു. കടലുണ്ടിയെക്കുറിച്ചായിരുന്നു ഞാന്‍ അന്വേഷിച്ചത്. അരമ ണിക്കൂറോളം അദ്ദേഹം പറഞ്ഞുതന്നു. 29.12.2018 ഫീല്‍ഡ് നോട് കോരു പറഞ്ഞ കാര്യങ്ങള്‍ ൦ ഒരുപാട് പക്ഷികള്‍ കടലുണ്ടിയില്‍ വരാറുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. പക്ഷികള്‍ ഇല്ലാതായത് ചകിരി പൂഴ്ത്താറുണ്ടായിരുന്നു. ചെറിയ തരം പുഴുക്കള്‍ (കയ്യേര) ഉണ്ടാ യിരുന്നു.പക്ഷികള്‍ ഇപ്പോള്‍ കുറവാണ്. ചകിരി വ്യവസായവും ഇപ്പോള്‍ കുറവാണ്. ൦ ആദ്യകാലങ്ങളില്‍ എല്ലുപൊടിക്കുന്ന വലിയ ഫാക്ടറി നിലനിന്നിരുന്നു. © സൈബീരിയ, നൈജീരിയ തുടങ്ങിയ നാടുകളില്‍ നിന്നും കടലുണ്ടിയെ ലക്ഷ്യമാക്കി പറന്നിരുന്ന പക്ഷികള്‍ ഇന്ന് വളരെ കുറച്ചു മാത്രമേ വരുന്നുള്ളൂ. © കാലാവസ്ഥ, ഭക്ഷണം ഇതിന്റെയൊക്കെ ലഭ്യതക്കുറവ് പക്ഷികളെയും താറുമാറാക്കി യിരിക്കണം. ൦ പഞ്ചായത്ത് വികസനത്തിന്റെ പേരു പറഞ്ഞ് കണ്ടല്‍വനം നട്ടുപിടിപ്പിച്ച പക്ഷി കള്‍ക്ക് ആഹാരം ഇല്ലാത്തൊരവസ്ഥ വന്നുചേര്‍ന്നു. 120. ഫീല്‍ഡ് ഡയറി 30.12.2018 ന് വൈകുന്നേരം നാലുമണിക്ക് ചെനക്കലങ്ങാടിയിലെ മനമുറ്റത്ത് പറ ഞ്ഞാറെപുരയ്ക്കല്‍ വിശ്വനാഥന്‍ എന്നവരെ കാണുവാന്‍ അദ്ദേഹത്തിന്റെ വീട്ടിലേ യ്ക്കാണ് പോയത്. ഉത്സവഅവകാശങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹം അരമണി ക്കൂറോളം എന്നോടു സംസാരിച്ചു. 30.12.2018 ലെ ഫീല്‍ഡ് നോട് വിശ്വനാഥന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങള്‍ ചെന്നതിനുശേഷമാണ് ജാതവന്‍ പുറപ്പാടിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. ൦ ജാതവനെ അണിയിച്ചൊരുക്കുന്നത് ഞങ്ങളാണ്. 347 ൦ ജാതവനെയും കൊണ്ട് രുതെണ്ടി കിട്ടുന്ന അവകാശവും കൊണ്ട് ഞങ്ങള്‍ വീടുക ളിലേക്കു പോകുന്നു. മൂന്നാംദിവസം ഉത്സവം കഴിഞ്ഞ് പിറ്റേദിവസം ജാതവനെ അഴി ക്കുന്ന ചടങ്ങുണ്ട്. ൦ ജാതവനെ കോട്ടയിലേക്ക് ഐവര്‍ കളിയോടുകൂടി കോട്ടയിലേക്ക് വെയ്ക്കുന്നു. പ്രസാദം കഴിച്ച് ഞങ്ങള്‍ക്കുള്ള അവകാശ ഓഹരിയുമായി ഞങ്ങള്‍ മടങ്ങുന്നു. 121, ഫീല്‍ഡ് ഡയറി 01.01.2019 ന് വൈകുന്നേരം മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയിലെ മനമു റത്ത് അനൂപ് ആനന്ദിനെ കാണാന്‍ അവന്റെ വീട്ടിലേക്കാണ് പോയത്. അവന്‍ എന്റെ സഹപാഠിയായിരുന്നു. ഉത്സവത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അവനോട് ചോദി ച്ചു. അവനുമായി അരമണിക്കൂര്‍ സംസാരിച്ചു. 01.01.2019 ലെ ഫീല്‍ഡ് നോട് അനുപ് ആനന്ദ് പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങളാണ് ഇവിടുത്തെ വാദ്യക്കാര്‍. ജാതവന്‍ പുറപ്പാടിന്റെ അന്ന് ഞങ്ങള്‍ രാവിലെ തന്നെ ഇവിടെയെത്തും. ജാതവനെ അണിയിച്ചൊരുക്കുന്നത് ഞങ്ങളാണ്. ൦ ജാതവന്‍ പുറപ്പാടിന്റെ അന്ന് ചെണ്ട, കുഴല്‍, ഇലത്താളം എന്നിവയാണ് ഉപ യോഗിക്കുന്നത്. ൦ ഉത്സവദിവസം കൊമ്പ്, ചെണ്ട, കുഴല്‍, ഇലത്താളം എന്നിവ ഉപയോഗിക്കുന്നു. ഇതേ കാര്യങ്ങള്‍ മണിയാനന്ദന്‍ എന്നവര്‍ പറഞ്ഞുതന്നിരുന്നു. 122. ഫീല്‍ഡ് ഡയറി 02.01.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് ഫറോക്കിലെ കുഴിപ്പള്ളി സു്രഹ്മ ണ്ൃയനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അദ്ദേഹം ഉത്സവത്തോടനുബന്ധിച്ചുള്ള അവകാശങ്ങളെക്കുറിച്ച് അരമണിക്കൂര്‍ സംസാരിച്ചു. 02.01.2019 ലെ ഫില്‍ഡ് നോടു സൃര്രഹ്മണ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ഞങ്ങള്‍ പടകാളിത്തല്ലില്‍ പങ്കെടുക്കുന്നവരാണ്. ഞങ്ങള്‍ പുഴയ്ക്കല്‍ തറവാട്ടുകാ രുടെ കൂടെയാണ് പടകാളിത്തല്ല് നടത്തുന്നത്. കൂടെ വല്ലാപ്പുന്നി തറവാട്ടുകാരും ഉണ്ടാകും ൦ പുഴയ്ക്കല്‍ക്കാരാണ് ഇതില്‍ പ്രധാനികള്‍. അവര്‍ക്കാണ് ഇതിന്റെ കൂലി നല്‍കുന്നത്. അത് അവര്‍ നേര്‍പകുതി ഞങ്ങള്‍ക്ക് തരുന്നു. ൦ ഞങ്ങളെ പുഴയ്ക്കല്‍ കാരണവരായ വേലായുധന്‍ വിളിച്ചറിയിക്കും. പഴയ കാലത്ത് കുറഞ്ഞ വേതനമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത് മൂവായിരത്തിയെണ്ണുറ് രൂപയില്‍ എത്തിനില്‍ക്കുന്നു. © ഏഴു ദിവസത്തെ വ്രതം എടുക്കുന്നു. 348 ൦ അമ്മയുടെ ഇഷ്ടവിനോദമായ പടകാളിത്തല്ല് അമ്മ കുന്നത്ത് തറവാട്ടിലെ മണിപീഠ ത്തില്‍ ഇരുന്ന് ആസ്വദിക്കുന്നു. ഈ കാര്യങ്ങള്‍ പുഴയ്ക്കല്‍ വേലായുധേട്ടന്‍ പറഞ്ഞുതന്നിരുന്നു. 123. ഫീല്‍ഡ് ഡയറി 03.01.2019ന് നാറാം ചിറയ്ക്കല്‍ മുഹമ്മദ് റിയാസ് സാറിനെ കാണാന്‍ അദ്ദേഹ ത്തിന്റെ വീട്ടിലേയ്ക്കാണ് പോയത്. ചാലിയത്തെക്കുറിച്ച് അറിയണമെന്നു പറഞ്ഞു. അദ്ദേഹം അരമണിക്കൂര്‍ പറഞ്ഞുതന്നു. ഞങ്ങള്‍ സഹവപ്രവര്‍ത്തകരാണ്. 03.01.2019 ലെ ഫില്‍ഡ് നോടു മുഹമ്മദ റിയാസ് പറഞ്ഞ കാര്യങ്ങള്‍ ൦ ഇവിടത്തെ നൂറുദ്ദീന്‍ ഷെയ്ഖിന്റെ മഖ്ബറയില്‍ ആണ്ടുനേര്‍ച്ച, ആനയും അംബാരി യുമായി വലിയ രീതിയില്‍, കടലുണ്ടി വാവുത്സവം പോലെ തന്നെ നടത്തിയിരുന്നു. എല്ലാ സാധനങ്ങളും ഇവിടെ വാങ്ങാന്‍ കിട്ടുമായിരുന്നു. © ഇപ്പോള്‍ പഴയപോലെ ഇല്ലെങ്കിലും ആഘോഷപൂര്‍വം തന്നെ ഇത് കൊണ്ടാടാറുണ്ട്. © ജാതിമതഭേദമെന്യേ ആളുകള്‍ ഈ ആണ്ടു നേര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. 124. ഫീല്‍ഡ് ഡയറി 04.01.2019ന് വൈകുന്നേരം അഞ്ചുമണിക്ക് കടലുണ്ടിയിലെ മാട്ടുമ്മല്‍ പ്രേമലത എന്നവരെ കാണാനാണ് ഞാന്‍ അവരുടെ വീട്ടില്‍ പോയത്. പേടിയാടു ഉത്സവത്തെക്കു റിച്ച് അറിയുക എന്നതായിരുന്നു ലക്ഷ്യം. ചെന്ന കാര്യം പറഞ്ഞു. അരമണിക്കൂര്‍ നേരം കാര്യങ്ങള്‍ സംസാരിച്ചു. 04.01.2019 ലെ ഫീല്‍ഡ് നോട് ദ്പേമലത പറഞ്ഞ കാര്യങ്ങള്‍ © ഉത്സവത്തിന് ഒരു മാസം മുമ്പ് വീടും പരിസരവും വൃത്തിയാക്കും. തീണ്ടാരിയായാല്‍ സ്ത്രീകള്‍ ഉത്സവത്തിന് കടലുണ്ടിയിലെ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല. ൭ ദൃഗവതി വന്നത് കടലില്‍ നിന്നാണ്. ജാതവന്‍ എന്നു പേരായ മകനുണ്ട് ഭഗവതിക്ക്. ആടയാഭരണങ്ങളോട് വളരെയധികം ഇഷടമായിരുന്നു ഭഗവതിക്ക് ൦ ജാതവന്‍ കുടമണി, പാളയും കയറും, വെളിച്ചെണ്ണ എന്നിവ വഴിപാടായി നല്‍കും. ൦൭ വിരുന്നുകാര്‍ വരും, എല്ലാ സാധനങ്ങളും ഉത്സവത്തിന് വാങ്ങാന്‍ കിട്ടും. എല്ലാ വര്‍ക്കും വാക്കാശ കൊടുക്കും. ൦ പുലര്‍ച്ചെ ദേവിയെ വാക്കടവിലേയ്ക്ക് നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ നിലവിളക്ക് കത്തിച്ചുവെയ്ക്കും. ൭ ദൃഗവതിക്ക് വെളിച്ചെണ്ണ, താലി, ചൂട്ട, പട്ട, കൊടി, ചന്ദനത്തിരി എന്നിവ നല്‍കും. 125. ഫീല്‍ഡ് ഡയറി 05.01.2019ന് വൈകുന്നേരം നാലരക്ക് കടലുണ്ടി ഇടച്ചിറയിലെ പുതുകുളങ്ങര അറ മുഖന്റെ വീട്ടിലേയ്ക്കാണ് ഞാന്‍ പോയത്. ഉത്സവത്തെക്കുറിച്ച് അവരോട് അരമണി 349 ക്കൂറോളം സംസാരിച്ചു. അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ വളരെ സന്തോഷത്തോടെ എനിക്ക് പറഞ്ഞുതന്നു. 05.01.2019 ലെ ഫീല്‍ഡ് നോടു അറമുഖന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ വാവുത്സവം മലബാറിലെ ഏറ്റവും ഗ്രധാനപ്പെട്ട ഉത്സവമാണ്. ൦ ദഗവതി കടലില്‍ നിന്ന് വന്നതാണ്. ഭഗവതിയ്ക്ക് നാല് സഹോദരിമാരുണ്ട്. അമ്മാ ഞ്ചേരിയമ്മ, ശോഭപ്പറമ്പിലമ്മ, പൂരപ്പറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. ൦ ഉത്സവത്തോടനുബന്ധിച്ച് ഒരുമാസം മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ പേടിയാട്ടമ്മയെ പുലര്‍ച്ചെ നീരാടിക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് വീടുകളില്‍ നിലവിളക്ക് കത്തിച്ച് വെക്കും. ൦ വലിയ ജനക്കൂട്ടം ഉത്സവത്തിന് കടലുണ്ടിയില്‍ൽ കാണാന്‍ കഴിയും. ഉപ്പ് തൊട്ട കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കിട്ടും. ജാതിഭേദമില്ലാതെ പല ദേശ ക്കാരും എത്തും. കറുത്തങ്ങാട്ട് എത്തിയാല്‍ ഞങ്ങള്‍ അവിടെ പോയി ദേവിയെ കാണും. ൦ കറുത്തങ്ങാട്ടും നല്ല ജനക്കൂട്ടം ഉണ്ടാകും. © എല്ലാവര്‍ക്കും വാക്കാശ് കൊടുക്കണമെന്നുണ്ട്. 126. ഫീല്‍ഡ് ഡയറി 06.01.2019ന് വൈകുന്നേരം നാലരയ്ക്ക് ഞാന്‍ ഇടച്ചിറയിലെ മുട്ടഞ്ചേരി ജിജിയെ കാണാന്‍ വീട്ടില്‍ ചെന്നു. പേടിയാട്ടമ്മയെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതര ണമെന്ന് ആവശ്യപ്പെട്ടു. അരമണിക്കൂറോളം അവര്‍ സംസാരിച്ചു. അവര്‍ എന്റെ കൂട്ടുകാരി യാണ്. 06.01.2019 ലെ ഫീല്‍ഡ് നോട്ട് ജിജി പറഞ്ഞ കാര്യങ്ങള്‍ ൦ വീടും പരിസരവും ഒരു മാസം മുമ്പുതന്നെ വൃത്തിയാക്കാന്‍ തുടങ്ങും. ഉത്സവസമ യത്ത് സ്ത്രീകള്‍ തിണ്ടാരിയായാല്‍ വീടുകളില്‍ നില്‍ക്കാന്‍ പാടില്ല. ൦൭ ഉത്സവത്തിന്റെ തലേദിവസം ചിരാത് കത്തിച്ച് വെയ്ക്കും. ഉത്സവദിവസം പുലര്‍ച്ചെ അമ്മയെ വാക്കടവിലേയ്ക്ക് നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ നിലവിളക്ക് കത്തിച്ചുവെയ്ക്കും. ൦ ദഗവതിയേയും ജാതവനേയും ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. അപ്പോഴും വിളക്ക് കത്തിച്ച് വെക്കും. ൦ ബന്ധുക്കളെല്ലാവരും ഉത്സവത്തിന്റെ തലേദിവസം തന്നെ വീട്ടിലെത്തും. ഞങ്ങള്‍ കുട്ടികള്‍ക്ക് വാക്കാള്‍ കൊടുക്കും. ൦ വൈകുന്നേരം എല്ലാവരും കൂടി പുറത്ത് പോയി ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങും. വിരുന്നുകാര്‍ക്കും വാങ്ങിച്ചു കൊടുക്കും. 350 127. ഫീല്‍ഡ് ഡയറി 07.01.2019-ന് വൈകുന്നേരം അഞ്ചുമണിക്ക് ഇടച്ചിറയിലെ തെയ്യത്ത് ജോജോയെ കാണാനാണ് വീട്ടില്‍ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. പേടിയാട്ട് ഉത്സവത്തെക്കു റിച്ച് അവന്‍ പത്തുമിനിട്ട് സംസാരിച്ചു. 07.01.2019ലെ ഫീല്‍ഡ് നോടു ജോജോ പറഞ്ഞ കാര്യങ്ങള്‍ ൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ഞങ്ങളുടെ ബന്ധുക്കള്‍ എല്ലാവരും വീട്ടിലെത്തും. ൦൭൦ ദഗവതിയേയും ജാതവനേയും ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. ൦ ആ സമയത്ത് അമ്മ വിളക്ക് കത്തിച്ച് വെക്കും. ൦ മുതിര്‍ന്നവര്‍ ഞങ്ങള്‍ക്കു വാക്കാശ് തരും. ൦ എന്റെ കൂട്ടുകാരുടെ കൂടെ ഞാന്‍ പുറത്ത് കറങ്ങാന്‍ പോകും. ൦ വാക്കാശ് കൊണ്ട് പലഹാരങ്ങള്‍, ചെടികള്‍ എന്നിവ വാങ്ങും. 128. ഫില്‍ഡ് ഡയറി 08.01.209ന് ജോജോയുമായി സംസാരിക്കുമ്പോഴാണ് അനിയന്‍ ഇടച്ചിറയിലെ തെയ്യത്ത് ജിത്തു കയറിവന്നത്. അവനോട് ഉത്സവത്തെക്കുറിച്ച് അറിയുന്ന കാര്യങ്ങള്‍ പറയാന്‍ പറഞ്ഞു. അഞ്ച് മിനിട്ട് അവനോടും സംസാരിച്ചു. 08.01.2019ലെ ഫീല്‍ഡ്നോട്ു് ജിത്തു പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തിന്റെ തലേദിവസം വീടിനുചുറ്റും ചിരാത് കത്തിക്കാന്‍ അമ്മയെ സഹായി ക്കും. ൦൭ പേടിയാട്ട് പോയി ഭഗവതിയെ തൊഴും. ജാതവന്‍ കോട്ടയിലും പോകാറുണ്ട്. ൦൭൦ ദഗവതിയേയും ജാതവനേയും ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. അമ്മ അപ്പോള്‍ വിളക്ക് കത്തിച്ച് വെക്കും. ൦ മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് വാക്കാശ് തരും. വാക്കാശുകൊണ്ട് കളിപ്പാട്ടങ്ങളും പലഹാര ങ്ങളും വാങ്ങിക്കും. കൂട്ടുകാര്‍ വരും. അവരോടൊത്ത് പുറത്തുപോകും. 129. ഫീല്‍ഡ് ഡയറി 12.01.209ന് വൈകുന്നേരം ആറുമണിക്ക് ഇടച്ചിറയിലെ തെയ്യത്ത് ഷണ്‍മുഖനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. മുമ്പു അവിടെ പോയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഉത്സവത്തെക്കുറിച്ചു അദ്ദേഹത്തോട് സംസാരിച്ചു. പതിനഞ്ച് മിനിട്ട് അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. 351 12.01.2019ലെ ഫീല്‍ഡ് നോടു ഷണ്‍മുഖന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ദഗവതി കടലില്‍നിന്നാണ് വന്നത്. ഭഗവതിക്ക് നാല് സഹോദരിമാരാണുള്ളത്. അമ്മാ ഞ്ചേരിയമ്മ, ശോഭപറമ്പിലമ്മ, പൂരപ്പറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. വിരുന്നു കാര്‍ വീട്ടിലേയ്ക്കുവരും. ൦ ജാതവന്റെ അച്ഛന്‍ ശിവനാണെന്നാണ് സങ്കല്പം. ൭൦ ജാതവന്‍ കോട്ടയില്‍ ഉത്സവത്തിനു രണ്ടുദിവസം മുമ്പുതന്നെ ജാതവന്റെ രരുതെ ണ്ടല്‍ ചടങ്ങു നടക്കുന്നു. ൭ ദൃഗവതിക്ക് നേര്‍ച്ചയായി താലി, വെളിച്ചെണ്ണ എന്നിവ നല്‍കാറുണ്ട്. ൦൭൦ ദഗവതിയേയും ജാതവനേയും ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെയാണ് എഴുന്നള്ളിക്കു ന്നത്. ൦ പുലര്‍ച്ചയ്ക്കും വൈകീട്ടും ഭഗവതിയെ എഴുന്നള്ളിക്കുമ്പോള്‍ നിലവിളക്ക് കത്തിച്ചു വെയ്ക്കാറുണ്ട്. 130. ഫീല്‍ഡ് ഡയറി 13.01.2019ന് ഇടച്ചിറയിലെ പുന്നോളി കൊറാത്ത് കമലാകരന്റെ വീട്ടില്‍ പോയ പ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചേച്ചിയും മക്കളും ഉണ്ടായിരുന്നു. ഉത്സവം കാണാന്‍ അവര്‍ വരാറുള്ള കാര്യം അറിഞ്ഞപ്പോള്‍ ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയുന്ന കാര്യ ങ്ങള്‍ പറഞ്ഞുതരാന്‍ പറഞ്ഞു. പത്തുമിനിറ്റ് അവരോട് സംസാരിച്ചു. 13.01.2019ലെ ഫീല്‍ഡ് നോടു നയന പറഞ്ഞു കാര്യങ്ങള്‍ ൭ ഉത്സവത്തിന്റെ തലേദിവസം തന്നെ ഞങ്ങള്‍ ഇവിടെ വരാറുണ്ട്. ഇവിടെ ചിരാത് കത്തിക്കാന്‍ ഇവരുടെ ഒപ്പം കൂടും. ൦ വെകുന്നേരവും ഉത്സവദിവസവും ഞങ്ങള്‍ പേടിയാട്ടുപോയി തൊഴും. വെളിച്ചെണ്ണ വഴിപാടായി നല്‍കും. © ഞങ്ങള്‍ക്ക് വാക്കാശ് കിട്ടും. ഞങ്ങളുടെ വീട്ടിലേയ്ക്ക് മധുരപലഹാരങ്ങള്‍ വാങ്ങി ത്തരും. എല്ലാവരും കൂടി കടപ്പുറത്ത് പോകും. 131, ഫീല്‍ഡ് ഡയറി 13.01.209ന് നയനയോട് സംസാരിച്ചതിനുശേഷം അനിയത്തി നിരഞ്ജനയോടും സംസാരിച്ചു. അവളും കുറച്ച് കാര്യങ്ങള്‍ ഉത്സവത്തെക്കുറിച്ച് പറഞ്ഞുതന്നു. അഞ്ചുമിനിറ്റ് അവള്‍ പറഞ്ഞു. 352 13.01.2019ലെ ഫീല്‍ഡ് നോടു നിരഞ്ജന പറഞ്ഞ കാര്യങ്ങള്‍ © ഉത്സവം കാണാന്‍ ഞങ്ങള്‍ വരാറുണ്ട്. ൦൭ പേടിയാട്ടു പോയി ഞങ്ങളെല്ലാവരും തൊഴും. കാണിക്ക ഇടും. ഞങ്ങള്‍ക്ക് വാക്കാശ് കിട്ടാറുണ്ട്. ൦ കടപ്പുറത്ത് പോകും. കടയില്‍ നിന്ന് വള, മാല, ഉപ്പിലിട്ടത്, ജിലേബി തുടങ്ങിയവ വാങ്ങും. 132. ഫീല്‍ഡ് ഡയറി 15.01.2019 ന് വൈകുന്നേരം നാലരയ്ക്ക് ഇടച്ചിറയിലുള്ള ദിലീപ് അച്യുതന്‍ കിരു തത്തിനെ കാണാനാണ് വീട്ടില്‍ പോയത്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സ വത്തെകുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്ത് മിനിറ്റ് അദ്ദേഹം സംസാരിച്ചു. 15.01.2019 ലെ ഫില്‍ഡ് നോടു ദിലീപ് അച്യുതന്‍ കിരുതത്ത് പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ൦ പേടിയാട്ടമ്മയാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ൦ “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴിയുണ്ട്. © ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍ ൦ ജാതവന്‍ കോട്ടയിലാണ് ജാതവനുള്ളത്. ൦ അമ്മയും മകനും വര്‍ഷത്തിലൊരിക്കലേ കാണുന്നുള്ളൂ. ൦൭ പേടിയാട്ട ഉത്സവത്തോടനുബന്ധിച്ച് ഞങ്ങള്‍ സ്വര്‍ണ്ണം വില്‍ക്കാറുണ്ട്. ൦ മഹാരാഷ്ട്ര സ്വദേശികളായിരുന്ന ഞങ്ങള്‍ കഴിഞ്ഞ നാല്‍പതുവര്‍ഷമായി കടലുണ്ടി യിലെത്തിയിട്ട. ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ സ്വര്‍ണ്ണക്കച്ചവടക്കാരാണ്. 133. ഫീല്‍ഡ് ഡയറി 15.01.209ന് വൈകുന്നേരം ദിലീപുമായി സംസാരിക്കുമ്പോഴാണ് അവരുടെ ഭാര്യ കയറിവന്നത്. മഹാരാഷ്ട്രയിലെ പവ്വാര്‍ കുടുംബത്തിലെ ഭാരതി അനന്തന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെങ്കിലും കുറച്ചുകാര്യങ്ങള്‍ പറഞ്ഞുതന്നു. പത്തുമിനിറ്റ് എന്നോട് സംസാരിച്ചു. 15.01.2019ലെ ഫീല്‍ഡ് നോടു ഭാരതി അനന്തന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിക്കടവിലാണ് ദേവിയെ കണ്ടെത്തിയത്. അവിടെ നിന്നും കുന്നത്തേക്ക് കൊണ്ടുവന്നു. 353 © വിളിച്ചാല്‍ വിളികേള്‍ക്കുന്ന ക്ഷേത്രമാണ്. ്രാര്‍ത്ഥിച്ചതൊക്കെ സാധിച്ചു കൊടുക്കുന്ന അമ്മയാണ് ൦ വെളിച്ചെണ്ണ കൊടുത്താലേ നമ്മുടെ വീട്ടില്‍ വെളിച്ചം ഉണ്ടാവുകയുള്ളൂ. ൦ ദൃഗവതിക്ക് ഭക്തര്‍ നല്‍കുന്ന താലി വില്‍ക്കുന്നവരാണ് ഞങ്ങള്‍. ൭ മുപ്പത്തിയെട്ട് വര്‍ഷമായി ഞാന്‍ ഇടച്ചിറയില്‍ താമസിക്കുന്നു. ൦ ദഗവതിക്ക് നേര്‍ച്ചയായി താലി, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, ചന്ദനത്തിരി എന്നിവ കൊടുക്കാറുണ്ട്. 134. ഫീല്‍ഡ് ഡയറി 16.01.2019-ന് വൈകുന്നേരം ഞാന്‍ പോയത് പുന്നോളി വളയനാട് ബിനയുടെ വീട്ടിലാണ്. അവിടെ കുറച്ചുനേരം വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ചായ കുടിച്ചു. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. അവര്‍ കുറച്ചു കാര്യങ്ങള്‍ കടലുണ്ടി വാവുത്സവത്തെപ്പറ്റി പറ ഞ്ഞുതന്നു. 16.01.2019 ലെ ഫീല്‍ഡ് നോടു ബീന പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടി വാവുത്സവം നവംബര്‍ മാസത്തില്‍ കറുത്തവാവിനാണ് കൊണ്ടാടുന്നത്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦൭ പേടിയാട്ടമ്മയും മകനായ ജാതവനും തമ്മില്‍ കണ്ടുമുട്ടുന്ന ദിവസമാണ് കടലുണ്ടി വാവുത്സവം. ൦ കടലുണ്ടി വാവുത്സവം തുടങ്ങുന്നതോടുകൂടി മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. © പേടിയാട്ടമ്മയും കളിയാട്ടക്കാവിലമ്മയും സഹോദരിമാരാണ്. ൦൭ പേടിയാട്ടമ്മ ഉത്തമത്തിലും കളിയാട്ടക്കാവിലമ്മ മധ്യമത്തിലുമാണ് നില്‍ക്കുന്നത്. ൦൭ പേടിയാട്ടമ്മ തുറക്കാനും കളിയാട്ടക്കാവിലമ്മ അടയ്ക്കാനും എന്നാണ് കേട്ടുകേള്‍വി. ൦ കടലുണ്ടി വാവുത്സവത്തിന് രണ്ടുദിവസം മുമ്പ് ജാതവന്‍ കോട്ടയില്‍നിന്ന് പുറപ്പെട്ട വീടുകളില്‍ പോയി തിരിച്ചു കോട്ടയില്‍ എത്തുന്നു. ൦ ഈ സമയത്ത് എല്ലാ വീടുകളിലും വിളക്കുകള്‍ കത്തിക്കും. ൦ വീടും പരിസരവും വൃത്തിയാക്കിവെയ്ക്കും. ൦ വഴികളെല്ലാം വൃത്തിയാക്കി, പുല്ലുകളെല്ലാം ചെത്തി സുന്ദരമായി വെയ്ക്കും. ൦ കുറച്ചു വീടുകളില്‍ മാത്രമാണ് ജാതവന്‍ വരുന്നത്. © ഇങ്ങനെ വരുന്നതിന് ജാതവന്‍ പുറപ്പാട് എന്നു പറയും. ൦൭൦ ജാതവന്‍ പുറപ്പാടിനുവരുമ്പോള്‍ വെള്ളരി, നെല്ല്, വെറ്റില, അടയ്ക്ക എന്നിവ വീടുക ളില്‍നിന്നു കൊടുക്കും. കൂടാതെ ഓലച്ചുട്ട, പണം എന്നിവയും കൊടുക്കും. ൦ ദീപാവലി കഴിഞ്ഞ് അടുത്ത ദിവസമാണ് കടലുണ്ടി വാവുത്സവം നടക്കുന്നത്. ൭ എല്ലാ മതസ്ഥരും കടലുണ്ടി വാവുത്സവത്തില്‍ പങ്കെടുക്കും. 354 ൦ ആദ്യദിവസം ജാതവനെ അലങ്കരിച്ച് കുടമണികെട്ടി വീടുകളിലേക്ക് കൊണ്ടുപോ കും. ആ സമയം കാരകളിയും ഉണ്ടാകും. ൦ കാരകളി എന്നാല്‍ കാരമണികൊണ്ട് (കടലാസുകൊണ്ട് പന്തുപോലെ ഉണ്ടാക്കിവെ ക്കുന്ന ഒന്നാണ്). ൦ ജാതവനെ എഴുന്നള്ളിച്ച് കിട്ടുന്ന നെല്ലും അരിയും കുറച്ച് പേടിയാട്ടമ്മക്ക് സമര്‍പ്പി ക്കും. ൦ കാരകളി നടക്കുന്നത് വലിയ ഒരു വയലിലാണ്. ൦ കാരകളിയുടെ പ്രത്യേകത തൊണ്ണുറുവയസ്സുമുതല്‍ ചെറിയ കുട്ടികള്‍ വരെ ഈ കളി യില്‍ ഏര്‍പ്പെടുന്നുണ്ട് എന്നതാണ്. ൦൭ വാവുത്സവത്തിന് പേടിയാട്ട് ഭഗവതിയെ പുലര്‍ച്ചെ പള്ളിനീരാട്ടിനു കൊണ്ടുപോകും. ൦ അതുകഴിഞ്ഞാലാണ് ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നത്. ൦ ഈ ദിവസം കടലില്‍ കുളിച്ചാല്‍ ഈ൬ഷധഗുണമുണ്ടെന്നാണ് കേട്ടുകേള്‍വി. ൦ ദേവിയുടെ നീരാട്ട കഴിഞ്ഞ് ആഭരണങ്ങളെല്ലാം അണിയിക്കും. അപ്പോഴേയ്ക്കും ജാതവനും അവിടേയ്ക്ക് വരും. ൭ പിന്നീട് അമ്മയും മകനും മുഖത്തോടു മുഖം ചേര്‍ന്ന് നില്‍ക്കുന്നു. അതുകഴിഞ്ഞാല്‍ ഘോഷയാത്ര തുടങ്ങുകയായി. ൦ അമ്പാളി കാരണവരുടെ കാര്‍മ്മികത്വത്തില്‍ ഘോഷയാത്ര തുടങ്ങി കുന്നത്തെ നമ്പ്യാന്മാരുടെ വീട്ടിലെത്തും. ൦ കുന്നത്ത് വീട്ടിലെത്തുന്നതിനു മുമ്പ് അമ്പാളി കാരണവരുടെ കൈപിടിച്ചുകൊണ്‍ വെളിച്ചപ്പാട് പടകാളി പാടത്തേക്ക് ഓടും. അതുകഴിഞ്ഞ് പടകാളിത്തല്ലും ഉണ്ടാകും. © പേടിയാട്ടമ്മ ആദ്യം കുടികൊണ്ടിരുന്നത് കുന്നത്ത് തറവാട്ടിലായിരുന്നു. ൦ അതുകൊണ്ടാണ് പേടിയാട്ുമ്മ കുന്നത്ത് വിശ്രമിക്കുന്നത്. ൦ കുന്നത്ത് വിശ്രമിച്ച് പൂജകളെല്ലാം കഴിഞ്ഞ് ഘോഷയാത്ര തുടങ്ങി കറുത്തങ്ങാട്ട എത്തും. ൦ കറുത്തങ്ങാട്ട് എത്തി വിശ്രമിക്കുകയും അവിടുത്തെ വഴിപാടുകള്‍ കഴിഞ്ഞശേഷം വീണ്ടും പേടിയാട്ടേയ്ക്ക് എഴുന്നള്ളിക്കും. ൦ പേടിയാട്ടേയ്ക്ക് വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും അരിയും എറിഞ്ഞ് തറവാട്ടിലെ തറ വാട്ടമ്മ വരവേല്‍ക്കും. ൦൭ പേടിയാട്ട് എത്തിയതിനുശേഷം അമ്മയും മകനും ഒന്നിച്ചുകണ്ട് അവിടെനിന്ന് വിടപ റയും. ൦ വീണ്ടും അമ്മയെക്കാണാതെ വിഷമത്തോടെ ജാതവന്‍ ആരവങ്ങളൊന്നുമില്ലാതെ ജാതവന്‍കോട്ടയിലേക്ക് മടങ്ങും. അതോടുകൂടി വാവുത്സവം അവസാനിക്കും. ൦൭ വാവുത്സവത്തിന്റെ മറ്റൊരു ര്രത്യേകത വാക്കോള്‍ നിര്‍ബന്ധമായും കൊടുത്തിരി ക്കണം എന്നതാണ്. 135. ഫീല്‍ഡ് ഡയറി 17.01.2019-ന് മണ്ണൂരിലെ കടവത്ത് തറവാട്ടിലെ മണ്ണൂര്‍ ്രകാശിനെ കാണാനായി രുന്നു പോയത്. കടലുണ്ടി പഞ്ലിക ലൈബ്രറിയുടെ ഒന്നാം വാര്‍ഷികാഘോഷപരിപാടി യില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. പേടിയാട്ടമ്മയെക്കുറിച്ച് പാടിയ പാട്ടുകള്‍ ഞാന്‍ 355 കേട്ടിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. പതിനഞ്ചുമിനുറ്റോളം ഞങ്ങള്‍ സംസാരിച്ചു. 17.01.2019-ലെ ഫീല്‍ഡ് നോട് മണ്ണൂര്‍ ്രകാശ് പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് വാവുത്സവത്തോടെയാ ണ്. ൦ ജാതിമതഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്ന ഒരു ഉത്സവമാണ് ഇത്. ൦ എല്ലാവര്‍ക്കും ഇവിടെ ഓരോരോ അവകാശങ്ങള്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. © പേടിയാട്ടമ്മയുടെ മകനായ ജാതവന്‍ കാരകളിപ്പറമ്പിലാണ് കുടിയിരിക്കുന്നത്. ൦ വര്‍ഷത്തിലൊരിയ്ക്കല്‍ അമ്മയെ കാണുന്നതിനുവേണ്ടി മകന്‍ കാത്തിരിക്കുന്നു. ൭ നിറയെ കച്ചവടക്കാരെക്കൊണ്ടും വിരുന്നുകാരെക്കൊണ്ടും തിങ്ങിനിറയുന്നതാണ് കട ലുണ്ടി വാവുത്സവം. 136. ഫീല്‍ഡ് ഡയറി 18.01.2019ന് പൂച്ചേരിക്കുന്നിലെ കൊക്കയില്‍ രാമചന്ദ്രന്‍ എന്നവരെ വൈകുന്നേരം അഞ്ചരമണിക്ക് മണ്ണൂര്‍ വളവ് ബസ്‌റ്റോപ്പില്‍വെച്ചു കണ്ടു. അമ്പാളിപ്പറമ്പില്‍ ഷാജിയേട്ട നാണ് രാമചന്ദരേട്ടന്റെ നമ്പര്‍ തന്നത്. വിളിച്ചപ്പോള്‍ മണ്ണൂര്‍ വളവിലേക്ക് വരാന്‍ പറഞ്ഞ തായിരുന്നു. ഭഗവതിയുടെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഭഗവതിയെക്കുറിച്ചെഴുതിയ പാട്ടുകള്‍ ഉണ്ട് അതു തരാമെന്നു പറഞ്ഞു. പത്തുമിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. 18.01.2019ലെ ഫീല്‍ഡ് നോട് രാമചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ © പേടിയാടു് രണ്ട് അമ്പലങ്ങളാണ് ഉളളത്. ഒന്നില്‍ കാരണവന്‍മാരും അംഗപൈതങ്ങ ളും, ഒന്നില്‍ ഭഗവതിയും. ൦ എല്ലാവരും ഒത്തൊരുമിച്ചുള്ള ഉത്സവമാണ് കടലുണ്ടി വാവുത്സവം ൦ അമ്മയും മകനും സംഗമിക്കുന്ന നാളിലാണ് ഉത്സവം. ൦ ഇതിലൂടെ ഒരു കൂട്ടായ്മ പങ്കുവയ്ക്കുന്നു. ൦ അശുദ്ധിയായതുകൊണ്ട് ജാതവന്‍ കാക്കാരം കുന്നില്‍ താമസിക്കേണ്ടി വന്നു. 137. ഫീല്‍ഡ് ഡയറി 19.01.209ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പോയത് കടലുണ്ടിയിലെ അമ്പാളിപറമ്പില്‍ ജാനകിയുടെ വീട്ടിലേയ്ക്കാണ്. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവ തൌെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു. പതിനഞ്ച് മിനിറ്റ് അവര്‍ സംസാരിച്ചു. 350 19.01.2019 ലെ ഫീല്‍ഡ് നോട് ജാനകി പറഞ്ഞ കാര്യങ്ങള്‍ ൦൭ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ തുലാമാസത്തിലാണ് ഉത്സവം ഉണ്ടാവുക. ൦൭ എല്ലാ മതവിഭാഗക്കാരുടെയും ഒത്തുചേരലാണ് വാവുത്സവം. ൦ ഉത്സവത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കും. ൦൭ പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ജാതവന്‍ പേടിയട്ടമ്മയെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാണാന്‍ അനുവാദമുളടൂ. ൦൭ പേടിയാട്ട ഉത്സവത്തിന്റെ രണ്ടുനാള്‍ മുമ്പേയാണ് ജാതവന്‍ പുറപ്പാട. ൦ ജാതവന്‍ അമ്മയെ കാണാന്‍ പുറപ്പെടുന്നതിനെയാണ് ജാതവന്‍ പുറപ്പാട് എന്ന് പറ യുന്നത്. © ഉത്സവത്തിന്റെ അന്ന് പുലര്‍ച്ചെ അമ്മയെ നീരാട്ടിന് വാക്കടവിലേയ്ക്ക് പോകുമ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ച് വെക്കും. © ഉത്സവത്തിന് വിരുന്നുകാര്‍ ഉണ്ടാവും. ൦ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്ക് വാക്കാശ് കൊടുക്കും. 138. ഫീല്‍ഡ് ഡയറി 20.01.2019ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടച്ചിറയിലെ മേരിയില്‍ മഹേശ്വ രിയെ കാണാന്‍ വീട്ടിൽ പോയത്. ചെന്ന കാര്യം പറഞ്ഞു. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അരമണിക്കൂറോളം എനിക്ക് പറഞ്ഞുതന്നു. 20.01.2019ലെ ഫില്‍ഡ് നോട്ട് മഹേശ്വരി പറഞ്ഞ കാര്യങ്ങള്‍ ൦൭ ഉത്സവത്തിനു മുമ്പ് വീടും പരിസരവും വൃത്തിയാക്കണം. വീട് പെയിന്റടിക്കും. © “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടക്കാവിലമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴി ഉണ്ട്. © ദുഗവതിയെ കിട്ടിയത് കടലില്‍നിന്നാണ്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍ ൭ വിരുന്നുകാര്‍ എല്ലാവരും ഉത്സവത്തോടനുബന്ധിച്ച് വീട്ടിലെത്തും. ൭ ദൃഗവതിക്ക് നേര്‍ച്ചയായി താലി, വെളിച്ചെണ്ണ എന്നിവ നല്‍കാറുണ്ട്. ൦ പുലര്‍ച്ചയ്ക്കും വൈകീട്ടും ഭഗവതിയെ എഴുന്നള്ളിക്കുമ്പോള്‍ നിലവിളക്ക് കത്തിച്ചു വെയ്ക്കും. ൦ കളിക്കോപ്പുകള്‍, മാല, വള തുടങ്ങിയവ മക്കള്‍ക്കെല്ലാവര്‍ക്കും വാങ്ങിച്ചുകൊടുക്കും. വാക്കാള്‍ കിട്ടാറുണ്ട്. 357 139. ഫീല്‍ഡ് ഡയറി 20.01.2019ന് മഹേശ്വരിയോട് സംസാരിക്കുമ്പോള്‍ അവരുടെ ചേച്ചി മേരിയില്‍ മനോഹരിയും അവിടെ ഉണ്ടായിരുന്നു. അവരും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറ ഞ്ഞുതന്നു. പത്ത് മിനിറ്റ് അവര്‍ സംസാരിച്ചു. 20.01.2019ലെ ഫീല്‍ഡ് നോട് മനോഹരി പറഞ്ഞ കാര്യങ്ങള്‍ ൦ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവിയാണ് പേടിയാട്ടമ്മ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ൭ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവത്തോടെയാണ്. © “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴഞ്ചൊല്ലുണ്ട്. ൦ ഉത്സവത്തിന് കുറെ ദിവസം മുമ്പേ തന്നെ വീടും പരിസരവും വൃത്തിയാക്കും. © ദുഗവതിയെ കിട്ടിയത് കടലില്‍നിന്നാണ്. ൦ പേടിയാട്ട് പോയി പേടിയാട്ടമ്മയെ തൊഴും. വഴിപാടുകള്‍ ചെയ്യും. ൦ വിരുന്നുകാര്‍ എല്ലാവരും വരും. ൦൭ ഉത്സവത്തിന് മത്സ്യമാംസാദികള്‍ കഴിക്കാറില്ല. 140. ഫീല്‍ഡ് ഡയറി 23.01.2019ന് വൈകുന്നേരം നാലരയ്ക്ക് കടലുണ്ടിയിലെ പനയമഠം ദാമോദരന്‍ നായരുടെ വീട്ടിലേയ്ക്കാണ് പോയത്. ചെന്ന കാര്യം അവതരിപ്പിച്ചു. പേടിയാട്ട ഉത്സ വത്തെ കുറിച്ച് അദ്ദേഹം പറഞ്ഞുതന്നു. അരമണിക്കൂര്‍ സംസാരിച്ചു. 23.01.2019ലെ ഫീല്‍ഡ് നോട് ദാമോദരന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ ൦ ദേവി കടലില്‍ നിന്നാണ് വന്നത്. ൦ ഇവിടെ പൂജ നടത്തുന്നത് മണ്ണൂര്‍ ശിവക്ഷേത്രത്തിലെ നമ്പൂതിരിയാണ്. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ° മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ശിവനാണ് ജാതവന്റെ അച്ഛന്‍ എന്ന് സങ്കല്‍പം. ൦ ദഗവതിയെ ഉത്സവദിവസം നീരാടിക്കാന്‍ കുന്നത്തുവരെ കൊണ്ടുപോകുന്നത് ഞങ്ങ ളാണ്. © അമ്മയ്ക്ക് നാല് സഹോദരിമാര്‍ ഉണ്ട്. ൦ അമ്മാഞ്ചേരിയമ്മ, പൂരപ്പറമ്പിലമ്മ, ശോഭപ്പറമ്പിലമ്മ, വളയനാട്ടമ്മ എന്നിവരാണവര്‍. ൦ കോമരം തുളളുന്നത് ഞങ്ങളാണ്. 141. ഫീല്‍ഡ് ഡയറി 30.01.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ഇടച്ചിറയിലെ പുന്നോളി കൊറോത്ത് സേതുമാധവന്റെ ഭാര്യ നിര്‍മ്മലയെ കാണാന്‍ വീട്ടിൽപോയി. ഞാന്‍ ചെന്ന 358 കാര്യം പറഞ്ഞു. സുഖമില്ലാതിരിക്കുകയാണെങ്കിലും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറ ഞ്ഞുതന്നു. പത്ത് മിനിറ്റ് എന്നോട് സംസാരിച്ചു. 30.01.2019 ലെ ഫില്‍ഡ് നോടു നിര്‍മ്മല പറഞ്ഞ കാര്യങ്ങള്‍ © ഉത്തരമലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. ൦ “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴിയുണ്ട്. ൭ ഉത്സവം തുലാമാസത്തിലാണ് നടക്കുന്നത്. ൭ വാവുത്സവത്തിന്റെ ഒരു മാസം മുന്വേ ഇവിടെ എല്ലാവരും വീടും പരിസരവും വൃത്തി യാക്കും. © ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. ൦൭ ഉപ്പ് കുറുക്കിയിരുന്ന കൊറാത്തുകാര്‍ വെള്ളത്തില്‍നിന്ന് കിട്ടിയ ദേവിയുടെ ശിരസ്സു മായി തറവാട്ടിലെത്തിയെന്നും പറയപ്പെടുന്നു. © പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ജാതവന്‍കോട്ടയിലാണ് ജാതവനുള്ളത്. ൦ വര്‍ഷത്തിലൊരിക്കലേ അമ്മയും മകനും തമ്മില്‍ കാണൂ. ൫ വാവുത്സവനാളില്‍ സര്‍വാഭരണവിഭൂഷിതയായി ദേവി മകന്‍ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേയ്ക്കാണ്. ൦ കുന്നത്ത് നിന്ന് കറുത്തങ്ങാട്ടേയ്ക്കും പിന്നെ പേടിയാട്ടേയ്ക്കും എഴുന്നള്ളുന്നു. ൦ ദേവി പോകുമ്പോള്‍ വീടുകളില്‍ വിളക്ക് കത്തിച്ച് വെയ്ക്കും 142. ഫീല്‍ഡ് ഡയറി 01.02.2019ന് വൈകുന്നേരം നാലരക്ക് ഞാന്‍ കടലുണ്ടിയിലെ അമ്പാളിപറമ്പില്‍ ഷാജിയെ കാണാന്‍ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു. ഉത്സവത്തെ കുറിച്ച് അവര്‍ക്കറിയാവുന്നത് എനിക്ക് പറഞ്ഞുതന്നു. അരമണിക്കൂര്‍ അദ്ദേഹം സംസാരി ച്ചു. 01.02.2019 ലെ ഫില്‍ഡ് നോടു ഷാജി പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സ വത്തോടെയാണ്. © ദേവിയെ കിട്ടിയത് കടലില്‍നിന്നാണ്. ൦ പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ വളയനാട്ടമ്മ, കളിയാട്ടക്കാവിലമ്മ, പൂരപ്പറമ്പിലമ്മ, ശോഭപ്പറമ്പിലമ്മ എന്നിവരാണ വര്‍. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ജാതവന്‍ കോട്ടയില്‍ പോയി കുടമണി വഴിപാടായി കൊടുക്കും. ൦ ഞങ്ങളുടെ ബന്ധുക്കളെല്ലാം ഉത്സവത്തിന്റെ തലേ ദിവസം തന്നെ എത്തും. 359 © എല്ലാവരും കൂടി പേടിയാട്ട അമ്പലത്തിലേയക്ക് പോകും. ൦ ദേവിയെ പുലര്‍ച്ചെ വാക്കടവിലേയ്ക്ക് നീരാട്ടിന് കൊണ്ടുപോകുമ്പോള്‍ നിലവിളക്ക് കത്തിച്ച് വയ്ക്കും. വാക്കടവിലേയ്ക്കും പോകും. ൦ പുറത്ത് പോയി കുട്ടികള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊടുക്കും. 143. ഫീല്‍ഡ് ഡയറി 04.02.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് ഇടച്ചിറയിലെ കുന്നത്ത് അരവിന്ദന്‍ എന്നവരെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. ഞാന്‍ ചെന്ന കാര്യം പറ ഞ്ഞു. ഉത്സവത്തെക്കുറിച്ചും നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിയാന്‍ വന്നതാ ണെന്ന് പറഞ്ഞു. അദ്ദേഹം അരമണിക്കൂര്‍ സംസാരിച്ചു. 04.02.2019 ലെ ഫീല്‍ഡ് നോട് അരവിന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ മലബാര്‍ മേഖലയിലെ മറ്റ് ഉത്സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്് ഭഗവ തിക്കാവിലെ ഉത്സവം. ൦ കടലുണ്ടിയിലെ കുന്നത്ത് നമ്പ്യാരുടെ പിതാമഹന്മാര്‍ ഉപാസിച്ചുകൊണ്ടുവന്ന ദേവീ ചൈതന്യം കുന്നത്ത് തറവാട്ടിലെ മച്ചില്‍ കുടിയിരുത്തി. ൦ ദക്തരുടെ ആരാധനാസനകര്യം കണക്കിലെടുത്ത് ക്ഷേത്രം പണിത് അങ്ങോട്ടുമാറ്റി. ൦ ദേവിയുടെ മൂലസ്ഥാനം കുന്നത്തു തറവാടാണ്. ഇതേ കാര്യങ്ങള്‍ വേണുഗോപാലന്‍ നമ്പ്യാര്‍ പറഞ്ഞുതന്നിരുന്നു. 144, ഫീല്‍ഡ് ഡയറി 05.02.2019 ന് വൈകുന്നേരം അഞ്ചരയ്ക്ക് ഞാന്‍ പോയത് കളിയാട്ടമുക്കിലുളള പടിഞ്ഞാറെ പുരയ്ക്കല്‍ മുഹമ്മദിനെ കാണാനാണ്. വീട്ടില്‍ പോയി ചെന്നകാര്യം പറഞ്ഞു. കളിയാട്ടക്കാവിലമ്മയെ കുറിച്ച് അദ്ദേഹത്തിനറിയാവുന്നത് അദ്ദേഹം പറഞ്ഞു തന്നു. പത്ത് മിനിറ്റ് അദ്ദേഹം സംസാരിച്ചു. 05.02.2019 ലെ ഫീല്‍ഡ് നോട് മുഹമ്മദ് പറഞ്ഞ കാര്യങ്ങള്‍ ൦ കളിയാടുക്കാവിലമ്മയുടെ സഹോദരിയാണ് പേടിയാട്ടമ്മ. ൭ എല്ലാവരും ഒത്തുചേരുന്ന ഉത്സവമാണിത്. ൦ ഞങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് കയറാറില്ല. പുറത്തുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കും. ൦ വലിയൊരു വിപണനകേന്ദ്രമാണ് ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകാറുള്ളത്. ൦ അടുത്ത വയലിലാണ് കച്ചവടം നടത്തുന്നത്. 360 145. ഫീല്‍ഡ് ഡയറി 06.02.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ ഒലിര്രം കടവിലുള്ള പനയമഠം ദേവരപിയയെ കാണാന്‍ വീട്ടില്‍ പോയി. ഉത്സവങ്ങള്‍ക്കെല്ലാം അവര്‍ കടലുണ്ടിയിലെ പനയമഠം തറവാട്ടിലെത്താറുണ്ട്. ഉത്സവത്തെക്കുറിച്ച് അവള്‍ പത്തുമിനിറ്റ് എന്നോട് സംസാരിച്ചു. 06.02.2019 ലെ ഫീല്‍ഡ് നോട് ദേവപ്രിയ പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ൦൭ ഉത്സവത്തിന്റെ തലേദിവസം ദീപം കത്തിക്കുന്നിടത്ത് ഞാന്‍ പോകാറുണ്ട്. © ദേവിയെ കടലില്‍നിന്ന് കിട്ടിയതാണ്. ൦ ജാതവന്റെ അമ്മയാണ് പേടിയാട്ടമ്മ. ൦ പുലര്‍ച്ചെ വാക്കടവിലേക്ക് നീരാട്ടിന് അമ്മയെ കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ചുവെയ്ക്കും. ൦ വാക്കാള്‍ കിട്ടാറുണ്ട്. ൭ വാക്കാശുകൊണ്ട് പുറത്ത് കടകളില്‍ പോയി ആവശ്യമുള്ളത് വാങ്ങും. 146. ഫില്‍ഡ് ഡയറി 07.02.2019 ന് വൈകുന്നേരം അഞ്ചരയ്ക്ക് ഞാന്‍ പോയത് കടലുണ്ടിയിലുള്ള കൊറോത്ത് ദേവദാസിനെ കാണാനാണ്. വാവുത്സവത്തെക്കുറിച്ച് അവരോട് ചോദിച്ചു. അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്ത് മിനിറ്റ് അദ്ദേഹം സംസാരിച്ചു. . 07.02.2019 ലെ ഫീല്‍ഡ് നോടു ദേവദാസ് പറഞ്ഞ കാര്യങ്ങള്‍ ൦ മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവത്തോടെ യാണ്. © “പേടിയാട്ടമ്മ തുറക്കാനും കളിയാട്ടമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴി ഇവിടെയു ണ്ട്. ൦ തുലാമാസത്തിലാണ് ഉത്സവം നടക്കുക. © ഉത്സവത്തിന് ഒരുമാസം മുമ്പേ തന്നെ എല്ലാവരും വീടും പരിസരവും വൃത്തിയാ ക്കാന്‍ തുടങ്ങും. ൭ ഉത്സവത്തിനു രണ്ടുദിവസം മുന്വേ ജാതവന്‍ ഉരുചുറ്റാനിറങ്ങും. ൦ ജാതവന്‍ കൊറാത്ത് തറവാട്ടില്‍ വരും. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ അമ്മയ്ക്കും മകനും പരസ്പരം കാണാന്‍ കഴിയുന്നത് ഉത്സവത്തിന്റെ അന്ന് മാത്രമാ ണ്. ൦ അങ്ങനെ വരാന്‍ കാരണങ്ങളുണ്ട്. അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മയുടെ പൂരത്തിന് പോയി. 361 ൦ അമ്മ അനുവദിക്കാത്തതിനു കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു നടന്നിരു ന്നത്. ൦൭ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്ന ജാതവന്റെ ശരീരത്തില്‍ മദ്യം തളിച്ച് വളയ നാട്ടമ്മ അശുദ്ധിയാക്കി. ൦ അശുദ്ധിയായി വന്ന മകനെ അമ്മ അകറ്റി നിര്‍ത്തുകയും കാക്കകേറാകുന്നില്‍ കുടി യിരുത്തുകയും ചെയ്തു. © ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട് കാരണവര്‍ക്കാണ് വെള്ളത്തില്‍ നിന്നും ദേവിയെ ലഭിച്ചതെന്നും അതിനുശേഷം കൊറോത്ത് തറവാട്ടിലേക്ക് കൊണ്ടുപോയ തെന്നും പറയുന്നു. ൦ അതുകൊണ്ടാണ് ദേവി എഴുന്നള്ളുമ്പോള്‍ കൊറാത്ത് തറവാട് വഴിയിലെത്തുമ്പോള്‍ ഭഗവതി അവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നത്. ൦ ദേവി കൊറാത്ത് എത്തുമ്പോള്‍ നിറച്ചെപ്പ് വച്ച അവര്‍ കാത്തിരിക്കുന്നുണ്ടാവും. 147. ഫീല്‍ഡ് ഡയറി 08.02.2019 ന് വൈകുന്നേരം അഞ്ചരയ്ക്ക് ഞാന്‍ പോയത് കടലുണ്ടിയിലുള്ള കൊറോത്ത് പത്മിനിയെ കാണാനാണ്. ഉത്സവത്തെക്കുറിച്ച് അവര്‍ക്കറിയാവുന്ന കാര്യ ങ്ങള്‍ പറഞ്ഞുതന്നു. പത്തുമിനിറ്റ് അവരോട് സംസാരിച്ചു. 08.02.2019 ലെ ഫീല്‍ഡ് നോട് പത്മിനി പറഞ്ഞ കാര്യങ്ങള്‍ ൦ കടലുണ്ടിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. ൦ തുലാമാസത്തിലാണ് ഉത്സവം നടക്കുക. © പേടിയാടുമ്മയ്ക്ക് നാല് സഹോദരിമാരാണ് ഉള്ളത്. ൦ അമ്മാഞ്ചേരിയമ്മ, വളയനാട്ടമ്മ, ശോഭപറമ്പിലമ്മ, പൂരപ്പറമ്പിലമ്മ തുടങ്ങിയവരാണ വര്‍. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ ഉത്സവത്തിനു ഒരാഴ്ച മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കും. © ദേവിയെ കടലില്‍നിന്നാണ് കിട്ടിയത്. © ഉപ്പ് കുറുക്കിയിരുന്ന കൊറോത്ത് തറവാട്ട കാരണവര്‍ക്കാണ് വെള്ളത്തില്‍നിന്നും ദേവിയെ ലഭിച്ചതെന്നും അതിനുശേഷം കൊറോത്ത് തറവാട്ടിലേയ്ക്കാണ് കൊണ്ടു പോയതെന്നും പറയപ്പെടുന്നു. ൦ പേടിയാട്ടമ്മയെ കാണാന്‍ ജാതവന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുവാദമുള്ളൂ. ൦ അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മ യുടെ പൂരത്തിനുപോയി. ൦ അമ്മ വിസമ്മതിക്കാന്‍ കാരണം അവിടെ മധ്യമകര്‍മ്മങ്ങളായിരുന്നു നടന്നിരുന്നത്. ൦ അശുദ്ധിയായി വന്ന മകനെ അകറ്റിനിര്‍ത്തുകയും കാക്കകേറാക്കുന്നില്‍ കുടിയിരു ത്തുകയും ചെയ്തു. ൦ അതാണ് ഇന്നത്തെ ജാതവന്‍ കോട്ട്. 362 ൦ പുലര്‍ച്ചെ അമ്മയെ നീരാടിക്കുവാന്‍ വാക്കടവിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ വിളക്ക് കത്തിച്ചുവെക്കും. ൦൭ ഉത്സവത്തിന്റെ അന്ന് കുന്നത്തും കറുത്തങ്ങാട്ടും പേടിയാട്ടും പോയി തൊഴും. 148. ഫീല്‍ഡ് ഡയറി 10.02.2019 ന് വൈകുന്നേരം ആറുമണിക്ക് കടലുണ്ടിയിലുള്ള ചേരിയാംപറമ്പില്‍ ഫല്‍ഗുനന്‍ എന്നവരെ കാണാന്‍ വീട്ടിൽ പോയി. ഞാന്‍ ചെന്ന കാര്യം പറഞ്ഞു. ഉത്സവ തെൌക്കുറിച്ച് തനിക്കാറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. പത്ത് മിനിട്ട് എന്നോട് സംസാരിച്ചു. 10.02.2019 ലെ ഫീല്‍ഡ് നോടു ഫല്‍ഗുനന്‍ പറഞ്ഞ കാര്യങ്ങള്‍ ൦ നമ്മുടെ നാട്ടിലെ ര്രധാന ഉത്സവമാണ് കടലുണ്ടി വാവുത്സവം. ൦ തുലാമാസത്തിലാണ് ഉത്സവം നടക്കുക. ൦൭ പേടിയാട്ടമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ൦ അമ്മാഞ്ചേരിയമ്മ, പൂരപറമ്പിലമ്മ, വളയനാട്ടമ്മ, ശോഭപറമ്പിലമ്മ എന്നിവരാണവര്‍. © ഉത്സവത്തിന് ഒരു മാസം മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. ൦൭ തെക്കേ മൂകാംബികയില്‍ നിന്ന് ഗുരുവിന്റെ കൂടെ വന്നതാണ് ദേവി. ൦ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ പേടിയാട്ടമ്മയെ കാണാന്‍ ജാതവന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുവാദമുള്ളൂ. ൦ അതിനുകാരണം അമ്മയുടെ അനുവാദമില്ലാതെ ജാതവന്‍ തന്റെ ചെറിയമ്മയുടെ കൂടെ വളയനാട്ടമ്മയുടെ പൂരത്തിന് പോയി എന്നതാണ്. ൦ അമ്മ വിസമ്മതിച്ചതിനു കാരണം അവിടെ മധ്യമകര്‍മ്മങ്ങള്‍ ആയിരുന്നു നടന്നിരുന്ന ത്. ൦ തിരിച്ചെത്തിയ മകനെ അമ്മ അകറ്റി നിര്‍ത്തുകയും കാക്കകേറാകുന്നില്‍ കുടിയിരു ത്തുകയും ചെയ്തു. അതാണ് ഇന്നത്തെ ജാതവന്‍കോട്ടു. ൦ തീണ്ടാരിയായാല്‍ സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല. ൦ വാക്കടവിലേയ്ക്ക് പുലര്‍ച്ചെ നീരാട്ടിന് കൊണ്ടുപോവുമ്പോള്‍ നിലവിളക്ക് കത്തിച്ചു വെക്കണം. ൦ പേടിയാട്ട് പോയി തൊഴും 149. ഫീല്‍ഡ് ഡയറി 11.02.2019 ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ പോയത് ഇടച്ചിറയിലുള്ള ഉദ യന്‍ കാര്‍ക്കോളിയെ കാണാനാണ്. അദ്ദേഹം വീട്ടിലുണ്ടായിരുന്നു. കടലുണ്ടിയിലെ ഒരു അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് അദ്ദേഹം. കടലുണ്ടിയിലെ നവധാര പാലി യേറ്റീവിന് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുന്ന അദ്ദേഹം പേടിയാട്ട ഉത്സവത്തെക്കു റിച്ചും കടലുണ്ടിയെക്കുറിച്ചും ഒന്നരമണിക്കൂര്‍ സംസാരിച്ചു. 363 11.02.2019 ലെ ഫീല്‍ഡ് നോട് ഉദയന്‍ കാര്‍ക്കോളി പറഞ്ഞ കാര്യങ്ങള്‍ © ഉത്തര മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവ ത്തോടെയാണ്. © “പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും” എന്നൊരു പഴമൊഴിയു ണ്ട്. ൦ തുലാമാസത്തിലെ കറുത്ത വാവ് ദിവസമാണ് കടലുണ്ടി വാവുത്സവം. ൦ ദേവിയെ കടലില്‍ നിന്നാണ് കിട്ടിയത്. പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ൦ വര്‍ഷത്തിലൊരിക്കല്‍ മാര്രമേ അമ്മയും മകനും തമ്മിൽ കാണുകയുള്ളൂ. ൫ വാവുത്സവനാളില്‍ സര്‍വാഭരണവിഭൂഷിതയായി ദേവി മകന്‍ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേയ്ക്കാണ്. ൦ ദേവിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ മണിത്തറയിലെ പീഠത്തിലിരുന്ന് പടകാളി ത്തല്ല് ആസ്വദിച്ചതിന് ശേഷമാണ് ദേവി ഇവിടെ നിന്നുമടങ്ങുക. ൦൭ വാവുത്സവത്തിന്റെ ര്രധാന ചടങ്ങായ ജാതവന്‍ പുറപ്പാട് മണ്ണൂരിലെ ജാതവന്‍ കോട്ട യില്‍നിന്ന് പുറപ്പെടും. ൦൭൦ ജാതവന്റെ ഇഷ്ടവിനോദമായ കാരകളിക്കു ശേഷം ഗൃഹസന്ദര്‍ശനത്തിന് തുടക്കമാ cdo. ൦ വാവുത്സവദിനത്തില്‍ പുലര്‍ച്ചെ വാക്കടവില്‍വെച്ച് അമ്മ ദേവിയെ കണ്ടുമുട്ടുന്ന മകന്‍ ദേവിക്ക് ഒപ്പം ഉച്ചയോടെ തിരിച്ചെഴുന്നള്ളും. ൦ കുന്നത്തുനിന്ന് കറുത്തങ്ങാട്ടേയ്ക്കാണ് പോകുക. ൦ വൈകീട്ട് പേടിയാട്ട കാവില്‍ നടക്കുന്ന കുടികൂട്ടല്‍ ചടങ്ങോടെ വാവുത്സവത്തിന് സമാപനമാകും. ൦ ഇവിടെ ഒരു വലിയ ദുരന്തം ഉണ്ടായിരുന്നു. ൦ മതമൈ[്രിയാണ് കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ നമുക്കു കാണാന്‍ സാധിച്ചത്. © ഹിന്ദു മുസ്ലീം ഭേദമില്ലാതെ പള്ളിയിലും അമ്പലത്തിലും ജനങ്ങളെ കിടക്കാനും വിശ്ര മിക്കാനും അനുവദിച്ചുകൊണ്ടായിരുന്നു അന്നത്തെ (രപവര്‍ത്തനം. ൦ മസ്ജിദുല്‍ ഹുദ-ഫിറോസ് നഗര്‍ പള്ളിയില്‍നിന്നായിരുന്നു അപകടം അനനണ്‍സ് ചെയ്തത് എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ൦ കയര്‍ത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും ഒന്നടങ്കു ഇതില്‍ പങ്കാളികളായതു കൊണ്ട് വലിയ ആപത്തില്‍ നിന്നാണ് രക്ഷ നേടാന്‍ കഴിഞ്ഞത്. ൦ അന്‍പത്തിരണ്ട് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. 150. ഫീല്‍ഡ് ഡയറി 25.01.2021-ന് വൈകുന്നേരം നാലുമണിയ്ക്കാണ് വള്ളിക്കുന്നിലെ തീകുന്നത് ദേവ ദാസ് എന്നവരെ കാണാന്‍ സി.പി.എം. പാര്‍ട്ടി ഓഫീസില്‍ പോയത്. അദ്ദേഹത്തോട് ഞാന്‍ ചെന്ന കാര്യം പറഞ്ഞു. തീവണ്ടി അപടകത്തെക്കുറിച്ചു അറിയാനായിരുന്നു പോയത്. വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞുതന്നു. 364 25.01.21 ലെ ഫീല്‍ഡ് നോട് ദേവദാസ് പറഞ്ഞ കാര്യങ്ങള്‍ ൦ ഏറ്റവും വലിയ ദുരന്തമായിരുന്നു കടലുണ്ടി ട്രെയില്‍ ദുരന്തം. ൦ മാതൃകാപരമായ ഇടപെടല്‍ കാരണം മരണം അന്‍പത്തിരണ്ടില്‍ ഒതുങ്ങി എന്നത് വലിയ നേട്ടം തന്നെയായിരുന്നു. ൦ അതിന് ചകിരിത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഒന്നടങ്കം പ്രവര്‍ത്തിച്ചു എന്നതാണ്. ൦ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയടക്കം ഇവിടെ വന്ന് നാട്ടുകാരെ പ്രശംസിച്ച താണ്. ൦ (പായത്തിനും, രാഷ്ട്രീയത്തിന് അതീതമായി ര്രവര്‍ത്തിച്ചവരാണ് കടലുണ്ടി വള്ളി ക്കുന്ന് നിവാസികള്‍. ൦ വൈകുന്നേരം അഞ്ചരയ്ക്കാണ് ചെന്നെ മെയിലിന്റെ നടുഭാഗം കടലുണ്ടി ചെറിയ പാലം കഴിഞ്ഞ് വലിയ പാലത്തിലേക്ക് കടക്കുമ്പോള്‍ വെള്ളത്തിലേക്ക് വീഴുന്നത്. ൦ പധാനമായും പിശാരികാവ്, മസ്ജിദുല്‍ ഹുദ-ഫിറോസ് നഗര്‍ പള്ളികളും ഇതിന്റെ സേവനരംഗത്ത് പ്രവര്‍ത്തിച്ച ആരാധനാലയങ്ങളാണ്. ൦ അമ്പലത്തിലേക്ക് പ്രവേശനമില്ല, പള്ളിയിലേക്ക് ഗ്രവേശനമില്ല എന്ന് പറയുന്ന കാലത്തും ഇങ്ങനെയൊരു സംഭവം നടന്നു എന്നത് മതമൈത്രിയെ ഓര്‍മ്മപ്പെടുത്തു ന്നു. ൦ പള്ളിയില്‍ നിന്നായിരുന്നു പുറം ലോകം അറിഞ്ഞത് എന്നതും നമുക്ക് എന്നും ഓര്‍ത്തുവെയ്ക്കാവുന്നതാണ്. ൦ കിടക്കാനും ഇരിക്കാനും അശുദ്ധിയില്ലാത്ത മനുഷത്വം അന്ന് കാണാന്‍ കഴിഞ്ഞു. ൦ അതിന്റെ അനുസ്മരണം പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി നടത്തി. ൦ താത്ക്കാലിക സ്മൃതിമണ്ഡപവും അതില്‍ പുഷ്പാര്‍ച്ചനയും മനനപ്രാര്‍ത്ഥന, ഉപവാ സം, അനുസ്മരണസമ്മേളനം തുടങ്ങിയവയും നടത്തുകയുണ്ടായി. ൦ അതിന്റെ പരരസമിതി കണ്‍വീനര്‍ ഞാനായിരുന്നു. © മരിച്ച കുടുംബത്തിലെ ആളുകള്‍ ആദ്യമൊക്കെ പങ്കെടുക്കുമായിരുന്നു. ൭ പിന്നീട് പങ്കാളിത്തം കുറഞ്ഞുവന്നു. റെയില്‍വെയുടെ വാഗ്ദാനങ്ങള്‍ നടന്നില്ല. സ്മൃതിമണ്ഡപം നിര്‍മ്മിച്ചുതരാമെന്ന് ഏറ്റിരുന്നു. ൭ പാലക്കാട് ഡിവിഷനെ ബന്ധപ്പെട്ടു. പക്ഷേ നല്‍കിയില്ല. ൦ മലബാര്‍ ട്രെയിന്‍ ദുരന്തമായി ഇത് മാറി. രണ്ടുമാസക്കാലം ഗതാഗതം നിലച്ചു. പാലം പുനര്‍നിര്‍മ്മിച്ചത് ആന്ധ്രയിലെ വിജയ് നിര്‍മ്മാണ്‍ കമ്പനിയായിരുന്നു. © കാവിനും പള്ളിക്കും ചെറിയൊരു ഫണ്ട് അവര്‍ നല്‍കുകയുമുണ്ടായി. 365 അനുബന്ധം 2 കാളിനാടകം കഥ ഐവര്‍കളി ജാതവന്‍കോട്ു ഹരന്‍ മകന്‍ ഗണപതി വാഴ്ക വാഴ്ക ഏയ് സരസ്വതീ ഗംഗാദേവി ഏയ് തോന്നേണം അടിയങ്ങള്‍ക്ക് ഏയ് ഗുണമുടയാ വാസുദേവന്‍ ഏയ് കുശാലാലെ അരികില്‍ നിന്ന് ഏയ് അടിമല രാരാധിച്ചേ ഏയ് അര്‍ജുനന്‍ സാരഥിയായ് തേര്‍ തെളിച്ച് ഏയ് അര്‍ജുനന്‍ കൈ വണങ്ങി ഏയ് കേള്‍ക്കണം ധര്‍മ്മപുത്രാ കേശവാ നിയുമിപ്പോള്‍ ഏയ് എന്‍ ധര്‍മ്മം പടജയിച്ചു പാണ്ഡവരെ പതിവു ചൊല്‍വര്‍ ഏയ് ആര്‍ത്തടുത്തു പോര്‍കളത്തില്‍ യുദ്ധം ചെയ്ത് ഏയ് പോര്‍ക്കളം ജയിച്ചവരും പൊലിയൊടു വിഷ്ണുമൂര്‍ത്തി ഏയ് മുകില്‍ വര്‍ണ്ണന്‍ മുകില്‍ മുകുന്ദ കൃഷ്ണന്‍ ബന്ധുവായിരുന്നു കൊണ്ട് ഏയ് പടയൊരുക്കി പാണ്ഡവരായ് വരും ആ വട്ടം കെട്ടി പടയൊരുക്കി പാണ്ഡവരായ് വരും വട്ടം കെട്ടി ഏയ് ഗുരുനാടു പുകള്‍ത്തുന്ന ആള്‍ ഭവനം പുക്ക് ഏയ് പുക്കകാലം പാണ്ഡവരും നിരുപിച്ചിട്ട ഏയ് വല്ലാരി ധര്‍മ്മനോടൊന്നരുളി ചെയ്ത് ഏയ് വരുത്തുക ദേവാചാര്യന്‍ നല മൊടുതന്‍ മുഹൂര്‍ത്തത്താലെ ഏയ് അരങ്ങുതാനും പണിചെയ്താനരുളി ചെയ്ത് ഏയ് 366 അപ്പോഴത്തേ വിശ്വകര്‍മ്മന്‍ തൊഴുതു ചൊന്നാല്‍ ഏയ് അവിടെ വേണ്ടും വിളക്കും നിറപറയും വെപ്പിന്‍ ഏയ് അവിടെ വേണ്ടും വിളക്കും നിറപറയും വെച്ച് ഏയ് ആരോമല്‍ ഗണപതിക്ക് പുജചെയ്ത് ഏയ് പത്മമിട്ട് സരസ്വതിയെ കുടിയിരുത്തി ഏയ് ചന്ദനത്താലഷ്ഠ തുണും ആ കടഞ്ഞിരുത്തി ചന്ദനത്താലഷ്ഠ തുണും കടഞ്ഞിരുത്തി ഏയ് ചന്തമേറും കുത്തുക്കാല്‍ കോതിയും ഏയ് സിരസിച്ചു കഴുക്കോലും നിര്‍ത്തിനന്നായ് ഏയ് അരികില്‍ മരത്താല്‍ വളതട്ടി വാവിടയും ഏയ് ഇറകളെല്ലാം നിരനിരത്തീട്ടാടും പന്തല്‍ ഏയ് എഴുമയേറും ചെമ്പിനാലെ മേഞ്ഞിറങ്ങി ഏയ് മുത്തിനാലെ മുകളൊരുമിച്ച് ഏയ് രത്നത്താല്‍ പവിഴത്താല്‍ പൊന്‍താഴികക്കുടംവെച്ച് നിമിഷത്താല്‍ പവിഴത്താല്‍ കയറുപാവി ഏയ് തോതുകളും മണിപന്തല്‍ ആ - വിചിത്രം കണ്ടാല്‍ തോതുകളും മണിപന്തല്‍ വിചിത്രം കണ്ടാല്‍ ഏയ് നിറപറ വെള്ളരി വെളുത്തവില്‍ വിളക്കു പീഠം ഏയ് നിറം പെരിയോരാടകറ് ശാരത്തു കോല് ഏയ് കാളിക്ക് കലശവും വെച്ചുവേറെ ഏയ് കാളി വാക്കാല്‍ ചൊല്ലി ഉടന്‍ കോഴിവെട്ടി ഏയ് കാളി കൂളി ഗണങ്ങളും വന്നണഞ്ഞു നിന്നു ഏയ് അപ്പോഴതേ വിശ്വകര്‍മ്മന്‍ ആ .................. ആകുല വാങ്ങീ അകലെ വാങ്ങീ വിളക്കൊഴുത് നില്‍ക്കുന്നേരം ഏയ് തീര്‍ത്തൊരു ഗോപുരത്തിന്‍ പരിശു കണ്ടാല്‍ ഏയ് 367 സീമയില്ലാ അമരീ ലോക മെന്നേ തോന്നും ഏയ് കച്ചയെടുത്തുടഞ്ഞാണും വളയുമിട്ട ഏയ് കച്ചകെട്ടി ചിലമ്പണിഞ്ഞു മെഴുക്കും ചാര്‍ത്തി ഏയ് കേശവനെ അകതാരില്‍ കുടിയിരുത്തി ഏയ് കടനരം ചൊട്ടവില്ലും കരത്തിലേന്തി ഏയ് കളിപ്പന്തിനായി പാണ്ഡവരായ് വരും ആ പന്തല്‍ പുക്ക് കളിപ്പന്തിനായ് പാണ്ഡവരായ് വരും പന്തല്‍പുക്ക് ഏയ് കമ്മീഷന്‍ പുകള്‍വാനോ രാഗം ചൊല്ലി ഏയ് ചെന്നൊരു രാഗത്തില്‍ തുടര്‍ച്ച മുമ്പേ ഏയ് ശോഭയുള്ള മഹാകാളി തിരുനാമത്തെ ഏയ് അരിന്തോരിീല്ലടിയങ്ങള്‍ തമ്പുരാട്ടി ഏയ് അനേകം വര്‍ഷം തീര്‍ത്തുംവരും താരികതായെ ഏയ് അങ്ങനെ നാന്‍ നാലടി കുമ്പിട്ട വിളക്കിനപ്പോള്‍ ഏയ് കുമ്പിട്ട നിവരുമ്പോള്‍ കൃഷ്ണന്‍ ചൊന്നാൾ ഏയ് കേള്‍ക്കിനെടോ നാടകത്തെ അറിയായ്കിലൊ ഏയ് കേവലമെ ഞാന്‍ ചൊല്ലി തരുന്നുണ്ട് ഏയ് ഗോപാലന്‍ നാടകത്തെ കടഞ്ഞെടുത്ത പോലെ ഏയ് ഗോവിന്ദന്‍ പാണ്ഡവര്‍ക്ക് പഠിപ്പിച്ചാരോ ഏയ് പകലുദിക്കും ആദിത്യന്‍ ചെന്നുതിര്‍ ഉദയംപോലെ ഏയ് പന്തലിലെ പൊന്‍വിളക്കും ആ...തുക്കി നന്നായ് പന്തലിലെ പൊന്‍വിളക്കും തൂക്കിനന്നായ് ഏയ് വിളക്കിനേയും കൈതൊഴുതു നമസ്കരിച്ചേ ഏയ് വലഭാഗം ഗണപതിയ്ക്ക് പുജചെയ്ത് ഏയ് ഇടഭാഗം സരസ്വതിക്ക് പുഷ്പം ചാര്‍ത്തി ഏയ് ഗുരുവിനെയും മാനസത്തില്‍ കരുതി നന്നായ് ഏയ് 368 ഗുണവരായ പാണ്ഡവരായ് വരും ........... ആ,,,,, കളിതുടങ്ങി താ താ താ തെയ്തെയ് തെയ് തഹ തൈ തൈതാതൈതത്തതൈതൈനാ ഗണപതിയെ തുണ തരികടിയനു കവിതകളെ പുകഴ്ത്തുവതിന്നായ് ഈശനുടെ സുതനാം ഗണപതി വാണിടുക അരങ്ങതില്‍ മുമ്പായ് നിന്നുടെയാ മമകൃപയരുള്‍ വാന്‍ തരുവിന്‍ ഞാന്‍ പഴന്തേനിളനീര്‍ ചുടുകിഴങ്ങും പനസചുളയും ചെറുതേനും മലരിന്‍ പൊടിയേ ഇവ പലതും അമൃതു പൂജിച്ച് അമൃതുണ്ടിട്ടടിയന് വരം നല്‍കണേ നരപതിയാകിയ ഞങ്ങടെ വാര്‍ത്തകള്‍ മഹിമപതി സുന്ദരി കേള്‍ക്കാം. ഇവനനുജനാകിയ ലക്ഷ്മണന്‍ കേള്‍ക്ക നീ ഇവ ജനക പുത്രിയും ഭാര്യാ മനുജവരനാകിയ താനേനരുള്‍ ചെയ്തു. വനമതില്‍ തപസ്സുചെയ്വാനായ് അതുപൊഴുതു ഞങ്ങളും പോന്നിതു കാണെ ഇവിടെയൊരു സഖ്യവും തോന്നി ഉലകിലതി സുന്ദരിയായ നിനക്കു ഞാന്‍ അധികകൃത മെന്തു വേണ്ടും ചൊല്‍ അധിപതി സുന്ദരകേള്‍ക്ക നീ എന്നുടെ മഹിമപതി കാന്തനാകേണം 369 നരപതിയാകിയ ഞങ്ങടെ വാര്‍ത്തകള്‍ (2) മഹിമപതി സുന്ദരി കേള്‍ക്കാം. വരം തരിക വേ ഗണപതി നാഥാ വരിനെല്ലിന്നാവില്‍ അരിവരുത്തെള്ള്‍ വരളത്തേങ്ങയും ഉടച്ച പുണ്ടിട്ടു നിറമുള്ള വെള്ളി തളികയില്‍ വെച്ചു കുടവയറാകിയ ഗണപതിവന്ന് എടുത്തുടന്‍ തുമ്പി കരം കൊണ്ടു വാരി ചെവിയുമാട്ടിക്കൊണ്ട് മൃതു ചെയ്യുമ്പോള്‍ അമൃതുണ്ടിട്ടടിയന് വരം നല്‍കണേ (വരം തരിക വേ) തെളിയിക്ക നാടു തെളിക നല്ല നഗരം തെളികവെ വിടു തെളിക നല്ല വിനയം തെളികവെ വീട്ടിലെ കാരണവര്‍ ഏറ്റം തെളികവെ അംഗപൈതങ്ങള്‍ കൂടെ ഏറ്റം തെളികവെ ജാതവന്‍ ദൈവം കൂടെ ഏറ്റം തെളികവെ നീലാവട്ടാരിയമ്മ ഏറ്റം തെളികവേ (നാടു തെളിക നല്ല) 370 വെട്ടുവാച്കം ജാതവനെ എഴുന്നള്ളിച്ച് വീട്ടില്‍ കുടിയിരുത്തുമ്പോള്‍ ചൊല്ലുന്ന വാചക മാണിത്. കോലറയിലെ പിറന്നു കോലറയിലെ മെയ് വളര്‍ന്നു പെറ്റെടുത്താളമ്മനങ്ങിണി തിരുതേവി ഇരിപ്പു മുപ്പൂര്‍ നായകന്‍ തന്റെ പടവീട പേരിട്ടാളമ്മ പെരുമണി പിളള. കുട്ടനാടിനാല്‍ പെരും കടവ് കാഞ്ഞിരോടന്‍ നല്ലങ്ങാടി കുന്നത്ത് വാണാറില്ലം കടത്തിങ്ങാട്ടു തിരുമേനി പേടിയാട്ട തുലാമുറ്റം മാകാളി കണ്ടം പട കടന്നു വടേകാവില്‍ കുടിയിരുന്നു എന്റെ കാക്കാരം കുന്നിലും വന്നു കുടിയിരുന്നു കുറ്റത്തെ തീര്‍ത്ത് കുറഞ്ഞതിനെ കൈകൊണ്ട് ഇന്ന് വാഴും കാരണവര്‍ക്കും നാളെ വാഴും അനന്തിരവര്‍ക്കും വില്ലും വേലയും തട്ടി നീക്കി ശത്രു അടക്കി അമൃത ഭാഗത്ത് കുടിയിരിക്ക. അമ്മേ ഭഗവതി ദേവീ തുണയ്ക്കണം പേടിയാട്ുമ്മേ ശങ്കരീ തുണയ്ക്കണം 371 ഗജവര മുഖമുള്ളാലയത്തില്‍ പാലപുഷ്പ സുഗന്ധമേറ്റ് നീലവട്ടാരി അമ്മേ തുണയ്ക്കണം വലതുകര ശൂലാധാരീണി കളവിനെതിരെ പോരാടുന്ന ദേവീ ധാരുശില്‍പവതിയേ കരുണാമയീ ജാതിഭേദമെന്യേ നിന്നെ സത്യം ഭജിച്ചീടാം ദേവീ തുണച്ചീടണം ക്ഷ്രേതളല്‍ഭവം ജലനിധി തന്നില്‍ നിന്നു- വന്ന ദാരുശില്‍പവതിയെ നീലാംബര വസ്ത്രധാരിണിയെ യാദവകുല വര ധാരണീയെ ഭജിക്കുന്നു ഞാന്‍ നിത്യം നിന്നെ തുണച്ചിടണേ ദേവീ പേടിയാട്ുമ്മേ. ഭഗവതി ആഗമനം ചെറിയ പുഴയും കടന്ന് വലിയ പുഴയും കടന്ന് വടേകാവും കടന്ന് മഹാളികാവും കടന്ന് കുന്നത്തും വന്ന് കുടിയിരുന്ന് കര്‍ത്തങ്ങാട്ടും പോയി പേടിയാട്ട വന്നിരുന്നു 372 ഭഗവതിയുമായി ബന്ധപ്പെട്ട ചൊല്ലുകളും ശൈലികളും “പേടിയാട്ടമ്മ തുറക്കാനും അമ്മാഞ്ചേരിയമ്മ അടയ്ക്കാനും” “എന്താടാ ഇയി പേടിയാമ്മയുടെ ഭണ്ഡാരപ്പെട്ടി എഴുന്നള്ളും പോലെ” “കടലുണ്ടിയില്‍ ഉറങ്ങിയാല്‍ കൊയിലാണ്ടിയിലേ ഉണരു” “മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണിയുഴിയില്‍' “പരക്കെ വാവിനു വന്നില്ലെങ്കില്‍ ബന്ധം മുറിഞ്ഞതടയാളം” “ചാതേപ്പാ മോനേ അടുക്കല്ലെ മോനെ “തെണ്ടിയതില്‍ പാതി അമ്മയ്ക്ക് “കോമ്പതട്ടി മീന്‍തട്ടി മുക്കാപ്പര സഞ്ചി മീനും സഞ്ചി” “കുന്നത്ത് നമ്പ്യേതൈ കോരാ ചുട്ടുകൊണ്ടാ കുന്നത്ത് നന്പ്യേ മുക്കേരീം വെള്ളം കൊണ്ടാ. “വാവായാല്‍ വീടും പറമ്പും വെളുക്കും” 373 അനുബന്ധം 3 നെലളവ ആദൃദിവസം ജാതവന്‍ തെണ്ടിക്കിട്ടുന്ന നെല്ല് അളവ! ആദ്യദിവസം ജാതവന്‍ തെഞണ്ടിക്കിട്ടുന്ന നെല്ല് ചുമടൊരുമിക്കുന്നത് പേടി യാട്ടുനിന്നാണ്. ചുവടൊരുമിക്കുക എന്നാല്‍ കിട്ടിയ നെല്ലും അരിയും മറ്റും ജാത വനെ ഒരുക്കിയ കുതിരയുടെ വാലില്‍ കെട്ടിയ കുരുത്തോലയില്‍നിന്ന് കഷ്ണ ങ്ങള്‍ മുറിച്ചെടുത്ത് നുലുപോലെയാക്കി ചാക്കില്‍ സീലുവെക്കുന്നതുപോലെ കെട്ടുന്നു. ചുവടൊരുമിക്കാന്‍ സമ്മതം ചോദിക്കുന്ന ഒരു ചടങ്ങുമുണ്ട്. പിന്നീട് അത് തറവാട്ുവീട്ടിലേക്ക് (ജാതവന്‍കോട്ടു കൊണ്ടുപോകുന്നു. അതില്‍ നാലിലേക്ക് മൂപ്പ് - 4 ഇടങ്ങഴി ഇളമ - 4 ഇടങ്ങഴി മുന്ന് - 4 ഇടങ്ങഴി നാല്‍ 4 ഇടങ്ങഴി (മൂത്തപെരുവണ്ണാനും ഇളയപെരുവണ്ണാനും മൂന്നാമനും നാലാമനും 4 ഇട ങ്ങഴി നെല്ലാണ് ലഭിക്കുന്നത്). അവകാശം പരുത്തിക്കാടന്‍ 1 ഇടങ്ങഴി കോട്ു - 1 ഇടങ്ങഴി എരമംഗലന്‍ - 1 ഇടങ്ങഴി തേഞ്ഞിപ്പലന്‍ 1 ഇടങ്ങഴി ഈ നാല്‍ അവകാശികള്‍ക്ക് 1 ഇടങ്ങഴി വീതം നല്‍കുന്നു. വായിദൃൃത്തിന് (5 വാദ്യം) 10 നാഴി കുതിരയുടെ അവകാശം കോട്ട - 2 } 3 എരമംഗലന്‍ - 1 374 ്രയത്നം വായിദ്യ ്രയത്നം തേഞ്ഞിപ്പലന്‍ - 5 ഇടങ്ങഴി വഴിപാട് എടുത്ത് ചൊരിഞ്ഞതിന് പരുത്തിക്കാടന്‍ - 1 ഇടങ്ങഴി കൊണ്ടു നടന്നതിന് എരമംഗലന്‍ - 1 ഇടങ്ങഴി കുതിര പ്രയത്നം കോട്ട - 3 എരമംഗലന്‍ കൂലിച്ചുമട് -2 } 5 ഇടങ്ങഴി കൂലി - 2 ഇടങ്ങഴി എരമംഗലന്‍ മുറം പിടി - 2 നാഴി പരുത്തിക്കാടന്‍ രണ്ടാം ദിവസം ജാതവന്‍ തെണ്ടിക്കിട്ടുന്ന വഴിപാട് അളവ് പെരുമ്പറമ്പില്‍ നിന്നും ആദ്യ ചുമടും പെരിങ്ങോട്ട നിന്ന് രണ്ടാമത്തെ ചുമടും ഒരുമിക്കുന്നു. അതില്‍നിന്നും 4 ഇടങ്ങഴി ഉത്സവദിവസം പുലര്‍ച്ചെ പേടി യാട്ടേക്ക് കൊണ്ടുപോകുന്നു. ഇളയപെരുവണ്ണാനാണ് കൊണ്ടുപോകുന്നത്. നാലിലേക്ക് മൂപ്പ് 14 ഇടങ്ങഴി ഇളമ 14 ഇടങ്ങഴി മുന്ന് 14 ഇടങ്ങഴി നാല്‍ 14 ഇടങ്ങഴി അവകാശം പരുത്തിക്കാടന്‍ - 1 ഇടങ്ങഴി കോട്ു - 1 ഇടങ്ങഴി എരമംഗലന്‍ 1 ഇടങ്ങഴി തേഞ്ഞിപ്പലന്‍ - 1 ഇടങ്ങഴി വായിദൃത്തിന് 10 നാഴി കുതിരയുടെ അവകാശം കോട്ട 3 എരമംഗലന്‍ 2 5 ഇടങ്ങഴി 375 ്രയത്നം വാദ്യ്രയത്നം - 5 ഇടങ്ങഴി കുതിര കോട്ട 5 ഇടങ്ങഴി 8 ഇടങ്ങഴി എരമംഗലന്‍ 3 ഇടങ്ങഴി വഴിപാട് എടുത്തുചൊരിഞ്ഞതിന് പരുത്തിക്കാടന്‍ - 1 ഇടങ്ങഴി വഴിപാട് എടുത്തുകൊണ്ടു നടന്നതിന് എരമംഗലന്‍ 1 ഇടങ്ങഴി കൂലി വഴിപാട് എടുത്ത് ചുമട്ടുകൂലി പെരുമ്പറമ്പ് - 2 ഇടങ്ങഴി എരമംഗലന്‍ - പെരിങ്ങോട്ട - 3 ഇടങ്ങഴി മുറംപിടി - 3 നാഴി തിരുടാടക്ക് മൂപ്പ് - 2 3 ഇടങ്ങഴി പരുത്തിക്കാടന്‍ - 1 ഉറപ്പിക്കല്‍ കുട - എരമംഗലന്‍ 1 നാഴി തഴ - പരുത്തിക്കാടന്‍ 1 നാഴി പൊന്തിച്ചുമട് - കോട്ട 1 നാഴി അരിച്ചുമട - എരമംഗലന്‍ - 1 നാഴി പഴച്ചുമട് - പരുത്തിക്കാടന്‍ - 1 നാഴി കുന്നത്തുനിന്നും കറുത്തങ്ങാട്ടുനിന്നും പേടിയാട്ടനിന്നും ദേവിയുടെ തിരുമുമ്പില്‍ ചൊരിയുന്ന വെളളരി അളവ് (അരി എടുക്കുന്ന വിധം തിരുമുമ്പും അതിന് തെക്കോട്ടു) 376 നാലിലേക്ക് മൂപ്പ് - 2 നാഴി ഇളമ - 2 നാഴി മുന്ന് - 2 നാഴി നാല്‍ - 2 നാഴി അവകാശം പരുത്തിക്കാടന്‍ - 1 നാഴി കോട്ു - 1 നാഴി എരമംഗലന്‍ - 1 നാഴി തേഞ്ഞിപ്പലന്‍ - 1 നാഴി തിരുടാട - മൂപ്പിന് - 5 പരുത്തിക്കാടന്‍ - 3, | 8 നാഴി ജാതവന്‍ കോട്ടയില്‍ ഇരിക്കാന്‍ പായകൊണ്ടുവരുന്നതിന് കൊടുത്ത അവകാശം ആശാരിച്ചിക്ക് 3 നാഴി അരിയും ഇളനീരും, അടക്ക, വെറ്റില കൂലി കുട എരമംഗലന്‍ 1 നാഴി തഴ പരുത്തിക്കാടന്‍ - 1 നാഴി പൊതിച്ചോട് - കോട്ട - 1 നാഴി പഴച്ചോട് - പരുത്തിക്കാടന്‍ - 1 നാഴി അരിച്ചുമട - എരമംഗലന്‍ - 1 നാഴി നാടുടകത്തേക്ക് ഏറനാട് 1 നാഴി ചേറനാട് 1 നാഴി രാമനാട് - 1 നാഴി പരപ്പനാട് 1 നാഴി 377 ഈ നാട്ടുകാര്‍ക്ക് അവര്‍ കാവിലുണ്ടെങ്കില്‍ കൊടുക്കണം. അല്ലെങ്കില്‍ അളന്ന് ചൊരിയണം. പാലക്കാട്ടേക്ക് - 1 നാഴി (പണ്ട് പാലക്കാടന്മാര്‍ ജാതവന്‍ പൂജയ്ക്ക് റാക്ക്” കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അതില്ല) മുറംപിടി - പരുത്തിക്കാടന്‍ - 3 നാഴി ഇങ്ങനെയായിരുന്നു അളവുകള്‍ 378 ജാതവന്‍ കോട്ു ചുവടൊരുമിക്കാന്‍ സമ്മതം ചോദിക്കുന്ന ചടങ്ങ് “മുത്ത പെരുവണ്ണാനോടും മൂന്നാം പെരുവണ്ണാനോടും നാലാം പെരുവണ്ണാ നോടും നാലുക്കാരോടും (തേഞ്ഞിപ്പലന്‍, പരുത്തിക്കാടന്‍, കോട്ട, എരമംഗലന്‍) നാട്ടുകാരണവന്‍മാരോടും കൂടി ദൈവത്തിന്റെ വഴിപാട് ചുവടൊരുമിക്കട്ടെ. മൂുത്തപെരുവണ്ണാന്‍ അളവിനിരിക്കുമ്പോള്‍ “ഇളയപ്പെരുവണ്ണാനോടും മൂന്നാം പെരുവണ്ണാനോടും നാലാം പെരുവണ്ണാ നോടും നാലുക്കാരോടും, നാട്ടുകാരണവന്‍മാരോടും കൂടി ദൈവത്തിന്റെ വഴിപാട് അളക്കാനിരിക്കട്ടെ.” 379 അനുബന്ധം 4 പാടു് ഒന്ന് അമ്മേ..... അമ്മേ അമ്മേ... .. അമ്മേ സത്യം നിറഞ്ഞൊരെന്‍ അമ്മയെ കാണുവാന്‍ പേടിയാട്ടന്നു ഞാന്‍ പോയിരുന്നു (2) മനമുരുകി ഞാന്‍ വിളിക്കുന്നനേരത്ത് ചാരേ അണഞ്ഞിരുന്നു അമ്മ കാരുണ്യം ചൊരിഞ്ഞിരുന്നു (സത്യം നിറഞ്ഞൊരെന്‍) MAIO മൂര്‍ത്തിമത് ഭാവമാണമ്മ ശുദ്ധമാം സ്നേഹം നിറഞ്ഞൊരമ്മ (2) കദനങ്ങള്‍ തീര്‍ക്കുന്ന കാരുണ്യമാണമ്മ (2) കനിവിന്റെ നിറകുടമാണമ്മ (സത്യം നിറഞ്ഞൊരെന്‍) ഈരേഴ് ലോകത്തിന്‍ നാഥയാണമ്മ . . ഇഹജന്മമോക്ഷം നല്‍കുമമ്മ (2) ഇടറുന്ന പാദത്തിന്‍ തുണയായി വരുമമ്മ (2) തളര്‍ന്നിടും മനസ്സിന് തണലമ്മ ... (2) (സത്യം നിറഞ്ഞൊരെന്‍) മനമുരുകി ഞാന്‍ വിളിക്കുന്നനേരത്ത് (2) ചാരേ . . . അണഞ്ഞിരുന്നു അമ്മ കാരുണ്യം ചൊരിഞ്ഞിരുന്നു (സത്യം നിറഞ്ഞൊരെന്‍) 380 പാടു 2 സത്യവും ശക്തിയും ഒന്നായ് തീര്‍ന്നതും സതൃത്തിന്‍ പൊരുളായ് പിറന്നതും നീ തന്നെ (2) ശക്തിസ്വരുപിണി വരദായി നീ (2) പേടിയാടുമ്മേ ജഗദംബികേ (2) (സത്യവും ശക്തിയും. . . .) ദേവീ നിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂവിതില്‍ നിശ്ചയം നിശ്ചവലമാണെന്നറിയുന്നു ഞാന്‍ (2) നിശ്വചലമായൊരു ജീവിതയാത്രയില്‍ (2) നിശ്ചയം നീ തന്നെ ആണിന്നൊരാശ്രയം (സത്യവും ശക്തിയും. .. .) അമ്മേ നീ ജീവിത സനഭാഗ്യമേകുന്നു ഈ ജന്മം സഫലമെന്നറിയുന്നു ഞാന്‍ (2) ഇനിയുള്ള ജന്മവും അമ്മ തന്‍ നാമങ്ങള്‍ പാടുവാന്‍ നീ എന്നില്‍ തുണയരുളേണമേ (2) (സത്യവും ശക്തിയും. . . ) പാട് 3 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ (2) പേടിയാട്ടമ്മതന്‍ തിരുമുമ്പിലാണെന്റെ ദുരിതങ്ങള്‍ തീര്‍ന്നീടും തിരുസന്നിധി (2) ഏഴകളാമി അടിയങ്ങളെ നീ (2) എന്നെന്നും കാത്തീടും കരുണാമയി (2) (പേടിയാടുമ്മതന്‍. .. .) 381 സര്‍വദയാമയി ദേവി നിന്‍ മുന്നിലായ് കരളുരുകി ഞങ്ങള്‍ വരുന്നനേരം (2) കരുണതന്‍ കടലായി വിളങ്ങുന്നൊരമ്മേ (2) കദനങ്ങള്‍ തീര്‍ത്തു നീ കനിയേണമ്മേ (2) (പേടിയാടുമ്മതന്‍. .. .) നിര്‍മ്മലമായുള്ള സ്നേഹത്തോടെ എന്നും നന്മകളേകി നീ വിളങ്ങീടുമ്പോള്‍ (2) തിരുനടയില്‍ ഞങ്ങള്‍ അണയുന്ന നേരത്ത് (2) തിരുമുഖദര്‍ശനം നല്‍കേണമ്മേ (പേടിയാടുമ്മതന്‍. .. .) ഏഴകളാമി അടിയങ്ങളേ നീ എന്നെന്നും കാത്തീടും കരുണാമയീ (2) (പേടിയാടുമ്മതന്‍. .. .) അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ (2) പാട് 4 മാണിക്യവീണാമുപലാളയന്തി മദാലസാ മഞ്ജുള വാകവിലാസാ മഹേന്ദ്ര നീലദ്യുതി കോമളുാങ്കി മാദംഗ കന്യാ മനസാസ്മരാമി (2) അഭിഷ്ട വരദായിനി അനന്ത വിദ്യാധായിനി (2) അവിടുത്തെ തൃപ്പാദകമലത്തിലെന്നും അഭയമേകു ഈ അടിയനു നീ (2) 382 (അഭീഷ്ട വരദായിനി. .. ) ദുഷ്ടനിഗ്രഹം ചെയ്യാന്‍ അവതാരം പൂണ്ടൊരു ശക്തിസ്വരുപിണി നീ (2) അഭയഹസ്തങ്ങളാല്‍ എന്നുമീ അടിയന്‍ (2) ശാശ്വതമോക്ഷമേകു അമ്മേ ശാശ്വതമോക്ഷമേകു (അഭീഷ്ട വരദായിനി. ...) കനകാംബികേ നിന്റെ കരുണാകടാക്ഷത്താല്‍ കദനമകന്നിടുന്നു കാലദോഷങ്ങളാം ദുഃഖങ്ങള്‍ അകലുവാന്‍ (2) കാക്കണം കരുണാനിധേ എന്നും കാക്കണം കരുണാനിധേ (അഭീഷ്ട വരദായിനി. .. .) അവിടുത്തെ തൃപ്പാദകമലത്തിലെന്നും അഭയമേകു ഈ അടിയനു നീ (2) (അഭീഷ്ട വരദായിനി. .. .) പാട്ട് 5 അടിയന്റെ തൃപ്പാദപൂജകൊണ്ടവിടുത്തെ തിരുമനമലിയേണം അംബികേ (2) മനസ്സിന്റെ വ്യഥ തീര്‍ക്കും പേടിയാട്ടമ്മതന്‍ തിരുമുന്‍പിലര്‍പ്പിക്കാം എന്റെ ജന്മം (2) (അടിയന്റെ. . .) പൊന്‍കതിര്‍ പ്രഭവില്ലും തിരുമുഖകാന്തിയാല്‍ 383 അമ്മേ നീ ദര്‍ശനം നല്‍കിടുമ്പോള്‍ (2) ഓടിയകലുന്നു ദുരിതങ്ങളും നിന്റെ ജന്മജന്മാന്തര പാപങ്ങളും (2) (അടിയന്റെ. ..) ഇഹജന്മ ദുരിതത്തില്‍ വലഞ്ഞിടും നേരത്ത് എന്നെന്നും മാറോടുചേര്‍ക്കുമമ്മേ (2) ജീവിത യാത്രയില്‍ ഇടവിടാതെ എന്റെ പേടിയാടുമ്മേ നീ കാക്കണമേ (2) (അടിയന്റെ. . ..) പാട്ട് 6 സര്‍വാഭരണവിഭൂഷിതയായൊരു പേടിയാട്ടമ്മതന്‍ തിരുനടയില്‍ (2) അണയുന്ന ഭക്തര്‍ തന്‍ ദുരിതങ്ങള്‍ തീര്‍ത്തു നീ അനുഗ്രഹമേകണേ ജഗദീശ്വരീ (2) (സര്‍വാഭരണ. ..) കാലടി തേടിവരുന്നോരോ ഭക്തനും കാരുണ്യമേകിടുന്നോരമ്മയല്ലേ (2) സര്‍വചരാചരശക്തിക്കുമുള്ളിലും (2) കാരണഭൂതയായോരമ്മയല്ലേ എന്റെ പേടിയാട്ടമ്മയല്ലേ (2) (സര്‍വാഭരണ. ..) തൊഴുതു വലം വെച്ച് നിന്‍ തിരുമുന്‍പിലായ് നിറകണ്ണുമായി ഞാന്‍ നിന്നിടുമ്പോള്‍ (2) തിരുനടതുറന്ന് ദര്‍ശനമേകിടും (2) 384 കാരുണ്യവാരിധിയാം അമ്മയല്ലേ എന്റെ പേടിയാട്ടമ്മയല്ലേ(2) (സര്‍വാഭരണ. ..) പാട്ട് 7 നല്ലൊരു നാടിന്റെ പുണ്യമായി വാഴുന്നു നീ എന്നും രക്ഷയേകി (2) ശ്രീമൂലസ്ഥാനത്തമര്‍ന്നു നീ നാടിന്റെ സങ്കടം തീര്‍ക്കുന്നൊരമ്മയായി (2) (നല്ലൊരു. . .) പള്ളിനിരാട്ടിന് അമ്മ വരുന്നേരം സാഗരം പോലും ശാന്തമല്ലേ(2) സംസാരസാഗരം ശാന്തമായീടുവാന്‍ അമ്മതന്‍ കാരുണ്യം കൂടെയില്ലേ (2) (നല്ലൊരു...) പളളിനീരാട്ട കഴിയുന്ന നേരത്ത് ബലികര്‍മ്മം ചെയ്യും നേരമല്ലേ (2) ജാതവന്‍ വന്നു പിരിയുന്ന നേരത്ത് നൊമ്പരമൊതുക്കിയൊരമ്മയല്ലേ (2) (നല്ലൊരു...) പാട്ട് 8 കടലുണ്ടി ദേശത്തിന്‍ പുണ്യമായി വാവുത്സവം കൊടിയേറിടുന്നു (2) ഭക്തജനലക്ഷം വന്നിടുന്നു 385 പേടിയാട്ടമ്മയെ കാണുവാനായ് (2) പേടിയാട്ടമ്മതന്‍ പൊന്‍മകനായ് ജാതവനൊന്നിച്ച് വാണിരുന്നു. ജാതവനമ്മയെ വേര്‍പിരിയാന്‍ ഉണ്ടായൊരക്കഥ ചൊല്ലീടുന്നു. (2) പേടിയാട്ടമ്മതന്‍ കുടെപ്പിറന്നൊരു തിരുവങ്ങാട്ടമ്മയെ കാണുവാനായ് (2) പോകാനൊരുങ്ങിയ ജാതവനോടായ് പോകരുതെന്നങ്ങ് ചൊല്ലിയമ്മ (2) അമ്മതന്‍ വാക്കുകള്‍ കേട്ടിടാതെ ജാതവനന്നങ്ങ് യാത്രയായി (2) കാരകളിച്ചാര്‍ത്ത് പടകെട്ടിയും പുള്ളിക്കുതിരമേല്‍ യാത്രയായി (2) (കടലുണ്ടി ...) ഇളയമ്മ നൽകിയ സല്‍ക്കാരമേല്‍ക്കാതെ പോകാനൊരുങ്ങിയ ജാതവനെ (2) മത്സ്യമാംസാദികള്‍ തൊട്ടുതെറിപ്പിച്ച് മകനെ അശുദ്ധനായ് മാറ്റിയെന്ന് (2) തീണ്ടലോടെ വന്ന ജാതവനോട് പേടിയാട്ടമ്മ ചൊല്ലി പോവുക നീ (2) കാക്കക്കിരിക്കുവാന്‍ തണലില്ലാത്തൊരു കാക്കേറാം കുന്നില്‍ പോയി വാഴുക നീ (കടലുണ്ടി. . .) 386 അമ്മയെ വേര്‍പിരിയാന്‍ കഴിയാത്തൊരു ജാതവനോടായിട്ടങ്ങുചൊല്ലി (2) തുലാമാസവാവിലെഴുന്നളളും നേരത്ത് പോരുക നീ എന്നെ കാണുവാനായ് (2) (കടലുണ്ടി. . .) 387 അനുബന്ധം 5 ഒന്നാം ദിവസം ജാതവന്‍ ഉരുച്ചുറ്റുന്നത് (22900108 പുറപ്പാട്) ണ൨ ത| ്[കുര T L T L പുന്നോളി വളയനാട് പുതിയില്‍ T L T L T L T L T L T L T L T L എട്ടയാട് ഇല്ലം T L L BIMAIA കോട്ട 388 രണ്ടാംദിവസം ജാതവന്‍ രുചുറ്റുന്നത് (ജാതവന്‍ പുറപ്പാട്) T L യ്ക്കല്‍ T L T L aa T L T L T L TS ജാതവന്‍ കോട്ട മൂന്നാം ദിവസം ജാതവന്‍ മഉരുചുറ്റുന്നത് T L TSS ജാതവന്‍ കോട്ട 389 ഭഗവതി എഴുന്നളളൂുന്നത് (ഉത്സവദിവസം) 1 390 അനുബന്ധം 6 ജാതികള്‍ നമ്പൂതിരി മുസത് നമ്പ്യാര്‍ നായര്‍ ൦ കാവിലെ ൦ ആഭരണപ്പെട്ടി സൂക്ഷി ൭ ആഭരണ ൦ ശുചീകരണ പുണ്യാഹ ക്കുന്നത് പ്പെട്ടിയുടെ പ്രവൃത്തി പൂജ താക്കോല്‍ . ° ര്രധാന അവകാശി സൂക്ഷിക്കുന്നത് ° പുൂജയക്കുള്ള സഹായം © മഉത്സവത്തൊഴില കള്‍ക്ക് വേതനം ൭൦ കോമരച്ചുമതല നല്‍കുന്നവര്‍ ൭ മഞ്ഞള്‍പ്പൊടി © ഉത്സവ നടത്തിപ്പു ഒരുക്കല്‍ ര്‍ കാ ൦ നിവേദ്യവസ്തു e ഉമിക്കരി, ക്കള്‍ നല്‍കുന്നത് 866108 an erp ” © ദേവിയുടെ തിരു ന്നു ടാട അലക്കു ൦ ചൂട്ട് നല്‍കുന്നു ന്നത് e വാകയും ° ര്രധാന അവ താളിയും കാശി നല്‍കുന്നു ൦ നിലവിളക്ക്, പറ ൦ ദഗവതിയെ നല്‍കുന്നു. സ്വീകരിക്കുന്നു 391 e നിയമവ്യവസ്ഥ ൭൦ ജാതവനെ എടുക്കുന്നത് ൭൦ നിവേദ്യത്തിനു വേണ്ട നെല്ല് കൊടുക്കുന്നത് | ൭ ജാതവനെ ഒരുക്കുന്നത് © കാടി തൂക്കുന്നത് ൦ ജാതവന്റെ കുതിരക്കൂട് ഒരുക്കുന്നത് ൦ കയര്‍ കൊണ്ടുവരുന്നത് ൭൦ ജാതവനെ എഴുന്നളളിക്കുന്നത് ൦ മെഴുകാന്‍ ചാണകം നല്‍കുന്നത് ൭ വാദ്യം ഒരുക്കുന്നത് ൦ ദണ്ഡാരം എഴുന്നളളിക്കുന്നത് ൭ ദഗവതിയെ എടുക്കുന്നത് ൦ താംബൂലം കൊണ്ടുവരുന്നത് ൭൦ ദഗവതിയെ എഴുന്നളളിക്കുന്നത് ൭൦ നെല്ല് നല്‍കുന്നത് ൫ വാക്കടവില്‍ നീരാടിക്കുന്നത് ൦ മഞ്ഞപ്പന്തം നല്‍കുന്നത് ൭൦ ആഭരണങ്ങള്‍ ചാര്‍ത്തുന്നത് ൭ ജാതവന്‍ കോട്ടയിലേക്ക് പായ കൊണ്ടുവരു | © മഷി കൊണ്ടുവരേണ്ടത് ന്നത് ൦ ചമയങ്ങള്‍ പൂശുന്നത് ൭ വെളിച്ചെണ്ണ കൊണ്ടുവരുന്നത് ൦ ജാതവന്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത് ൦ പോലീസിനെ ചുമതലപ്പെടുത്തുന്നത് ൦ പായ നെയ്യുന്നത് ൦ പോലീസിന്റെ ചിലവ് വഹിക്കുന്നത് ൭ നെല്ല് കൃഷി ചെയ്യുന്നത് ൦ 101 ചൂട്ട് നല്‍കുന്നു ൦ 1001 ഓലയും മടലും നല്‍കുന്നു ൦ ഭഗവതിയുടെ ആഭരണം ൦ ദേവിക്കുള്ള ചായില്യം ൦ കാവിലേക്കുളള നിര്‍മ്മിക്കുന്നത് കൊണ്ടുവരുന്നത് പണിയായുധങ്ങള്‍ ൦ കുന്നിപ്പശ നല്‍കുന്നത് നിര്‍മ്മിക്കുന്നത് 392 അനുബന്ധം 7 ചിത്രങ്ങള്‍ KADALUNDI PANCHAYAT 2 0 2 Kilometers enn TSA RSS “ Mazhayur: A Sy aalorn al bench Ae) US srattukara Ve J Ferake: es ? i ; tt % oT sas, Chelambh x \KABALUNDI ) 2 7 a | A യ YY : on A } TB p rife ‘+ State Highway 3 SS eg National Highway NS % Api OG IS Information Kerala Mission Source: Central Survey Office ഭൂപടം: കടലുണ്ടി പഞ്ചായത്ത് 393 i PZ ee aN a as. wea Uae eee ~ oe . Be Ne FM te a RSE mn S. R i cNarEe S Saee e oTdIE SP T SIS S‘ Oi Pe. mA a ae 7 ere Ee Ne, ge ‘ A ~ | ae > © SATAN " A Bri) S u a . "hy ie ( “ me BE ee AS td rT 3 peg NN te : y Batic TT ae a ge Pe rae ക Nes N 2 SRS NSS TWA SA aa er ee be tee We a Pe ee ’ Beas ks i ti a ge Re ec Sd 3 = EA Bs > "Oe a Rp OID) «et SS MRT o a Sn 3 Ke a ne uN la : ae a . ty ee stg oe int 9 an te See ' LTet Senn RE ene ; w = a eee ne. aad TS = - > Pa A, SS cine ——— = - Ee ve > ina eet OTR tte 2 FS : me RR er Re rar we. P - p~~ = geen tte n re és ee a Ca 3 treeemonnn Ss Ee ൽ | 3 ws me fs വം , S os = i ~ “ ; Te y | . a Pp ro ae Ey os a en = Ra p——=— = : 7 ne i os EE | = : v= A x — a 4 =r SA ener ' aa a — Ee Tee I S—_ a.ea - ~~. 5 F ETSee — —— ree ഞ് va rh I _— mr? ee - = wee | £ Se ine 5 et Ee SeSeC s. ‘Be IN oe +. > eS yr A > ee ~ Bains . , ~ ad a ee pal md x rs ~~ _ wv wv പേടിയാടുകാവി - ഗുരു, അംഗപൈതങ്ങള്‍ re Ny | | PD m . mt ’ ; \”i e > ¢ * . ) ty ee | 8 aS aad A Fe Sy A WS , Ed 5 veri a ~ - ¢ =" A PEE _ meng rg “ WTRr E it4 y 2 "es Bs wy A r NT 4 ' WTA. Bl trgg mEby ae pa F — = aim S SOD — — — — TO Sasa << PT | MW. nhaiw J a . ” - 7 a 7 Le ' oe 4 TUL - —— | Sn 73 Vee i it » - i —_— യാ \ a > ? Poe ee= ws. = . a = a 4 _ a _ DiNai ada h re? s. oT “ : : ae Xe? wv TE » ssi ile iia fk Se a —— a Bit PE ae Re ance ea wv wv wv പേടിയാടുകാവ = ഭഗവതി, നാഗമാതാവ n i cae AE Pa : 2 tr Bs 4 Jo ee ee = rm rR E32 ; PE ripe RSs MR MOS A Pa ey Be? Ee ec sn LEE x i ae nN ee a a FR 1 : 3 Ee aS NS sis 2 ; PHT 3 ക്ട SSR TRC fh p Eee SRS ne SSS ee - ' ommmmmrae കോ d get) al ry A % i. a a ae nl a a id PO a a or a ve 2 Be es in a av ile og 3 ES t ' 3 el . hie ES Ser a= AARP ET i ice aa Pr L. | | Ss uh ns css SSO CCC SERRE ESSSSS Ue Ren Dee Ree este Rb OF Sat ReBr ar EEE RHFEN EP O RN ജാതവന്‍കോട്ു STERN STR EE E tr: AS TaEl eWR 28 | peay S Se f o EC a a Pg oy . oe 3 ay esas . is vw he h % v me) es ടം A d Pes aon ek El a te eg aES A ; a 5 ? nBt O rah iy Ns < He A a 2. ay & a eg 5 es പ > ’ hi : 2 Es és Ee an + Pe eS Io a < ” yi J PA ൮ rR ss fe a pee eee ae RED. ASEAN Aaa SSS ts 7 ജ്ഞ 78 '} VE . ?- oe ce EN A Vy PW | a ? us one BEG hy ge ray a N Os yA Mt we ; , Me », 3 ‘ re el . “ peed Pe ; a b PE: : es x Pa s vier 4 nl + ag oe “¢ : ig NA me SN By oh “ih hye ' . at ar iad Pa at . z= i aca a NeSe Sets eine to nee ‘Se MOOG EE a a —, Ed a | a Le aa = ee ‘Rn oO ~ ae Te ae on പേടിയാടു ആല്‍ത്തറ 395 eB Fy Ea RG ei RN ToEt 4 a e; e 4 ; ts \ aey wt, 6Hf | Me rf 3 oA LGR i; Sy Se ) 7 Nc = 4 2 - HrA gif My. wf | ttt a ക € \ A a a 1 Py ah MD 7 ha a4 , 4 . i A NN NS ye \ BON ane ee» Oo: ey ay 3 i x f $ wR \ % I | ’ / a if % SS \f MN ‘ yi ee a | SARA VN NII >> ye Ta i ng aa . 2 > a \ S \ WY \ | / | Yj; 7 " 2 ‘ ‘ i, i y A EELS 5M cars SSS AAG SN Ba of 23 SS >» A 7 ff ZA A wd on Ss —_— = R= ee Set ¥ _ ee ; SES ee og F P ae) LAE sof Bt Ne: SSR SB Rg TEN St ef ’ ye 7 y 4 SG Sy ‘ ES Sv. Pe 4 | a 7 // STeENt af Oo oN SSSSs W. e Pd G2 | Be . CA, yy fj in tio i , a Pa ~ —™, a a f ye a ‘ A \\ ~~ eWe y> A. ഞi് a. SSN eee ». BW , ; ANY mn a Saas a3 Sl ir RS NN i ടത. ന RY pet Va ; F=G ma “ iSg | SHEE ൭. 3 Hs NY A Rr NSS FOE Y AA TT A re Om ‘34 . 27 re ® NS A a A pan ¥ % Se eyew 2 a rs . stn rr IP Ca aod 44 i I Be Ls ae LT Miia > ” a « aS . - = aa | iil 7 = Ss Sy & F ‘ — ems P = “4 a wt iv> i ed 0 gy രച ആ "~~ Fe Ly പേടിയാടുമ്മ 396 py R ആള — SW p i x Lg ce ’ te 4 AY = > 4 = > 4 Se ' me ee ee ‘ es mis — ae fie <> 7 Ar ys | Ae യതു tiga yk x i . Sas 2 ‘aad sats Se J SA Se ee = Ws a | ee a ne a a { PYF v8 ' Ze = ; പ = : = ‘ Ng id errors PE j RE 4 i | i fs “wn Ss ‘ 2 a x \ b w J Be ESS Be x ‘ a ; i, YI AS a SN + es NF a nd So | ~~ 4 are PA Ss E = A Ee De കല്‍ . > WV: "Te g 4 acs “A x A ‘ ~M YX ~~ ee S.A rie | RY SY | SN AOS iS =. pre > | യ AS WA ഞു vy 4 PAS NAA a _ A E ed ME fy 229 M0100 397 Man PO re Cre IAD ALLEL aA C TIESGe e ~ EE v = aE :8 SR a e wes e gy er" nates Ea a co na ee og Mean ia 2 A > Ste Wh Cad Sy 4 x , = j - 7) sic sly D ~S > » es A = = 1 . 2 7 a pr i 7 og » \ a | VA i th & . j . Ty i | ; a> ~ JS q vk ie é SS 3 cs a - b uv 4 + A bd = “us vb ¥ ol S a oe oS v “ /' a [ : y eA (eeV at) , . | ; പേടിയാട്ടകാവിലെ കൊടിയേറ്റം Be 2 me . | a ahs a . > ry fF A a