നാടന്‍കുട്ടിപ്പാട്ടുകളും അവയുടെ ലോകവീക്ഷണവും കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനവുോ സമര്‍പ്പിക്കുന്ന ഗവേഷണ പ്രബന്ധം ദേവി കെ.കെ. മലയാള വിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല FOLKSONGS OF CHILDREN AND IT’S WORLDVIEW Thesis Submitted to the University of Calicut for the Degree of Doctor of Philosophy in Malayalam DEVI K.K. DEPARTMENT OF MALAYALAM AND KERALA STUDIES UNIVERSITY OF CALICUT SEPTEMBER 2009 ഡോ. എ. നുജും മലയാള വിഭാഗം എം.ഇ.എ.എസ്‌.എസ്‌ കോളേജ്‌ അരീക്കോട്‌ സാക്ഷ്യ പ്രതം കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ പിഎച്ച്‌.ഡി. ബിരുദത്തിനുവോി സമര്‍പ്പിക്കുന്ന 'നാടന്‍കുട്ടിപ്പാട്ടുകളും അവയുടെ ലോകവീക്ഷണവും' എന്ന ഗവേഷണപ്രബന്ധം ദേവി കെ.കെ., എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വ്വഹിച്ച ഗവേഷണ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. അരീക്കോട്‌ ഡോ. എ.നുജും 09-09 ദേവി കെ.കെ. ഗവേഷണ വിദ്യാര്‍ത്ഥിനി മലയാള വിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല സത്ൃധരപസ്താവന 'നാടന്‍കുട്ടിപ്പാട്ടുകളും അവയുടെ ലോകവീക്ഷണവും' എന്ന പ്രബന്ധം കോഴിക്കോട്‌ സര്‍വ്വകലാശാലയുടെ പിഎച്ച്‌.ഡി. ബിരുദത്തിനുവോി ഡോ. എ. നുജൂം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ നടത്തിയ ഗവേഷണ ത്തിന്റെ രേഖയാണെന്നും ഏതെങ്കിലും സര്‍വ്വകലാശാലയോ അതുപോലുള്ള സ്ഥാപനമോ നല്‍കുന്ന മറ്റെന്തെങ്കിലും ബിരുദത്തിനോ അംഗീകാരത്തിനോ ഈ പ്രബന്ധം ആധാരമായിട്ടില്ലെന്നും ഇതിനാല്‍ ബോധിപ്പിക്കുന്നു കോഴിക്കോട്‌ സര്‍വ്വകലാശാല ദേവി കെ.കെ. -09-09 കൃതജ്ഞത ഈ പ്രബന്ധം അവതരിപ്പിക്കുവാനായി എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തന്ന ബഹുമാനപ്പെട്ട ഡോ. എ. നുജും സാറിനും, മലയാളവിഭാഗം ലൈബ്രേ റിയനും നന്ദി. ഡോ. സി.ആര്‍. രാജഗോപാലന്‍, പരേതരായ കുഞ്ഞുണ്ണിമാഷ്‌ . കൊച്ചുനാരായണപിള്ള, മറിയാമ്മച്ചേടത്തി തുടങ്ങിയ (്രബന്ധരചനയ്ക്ക്‌ സഹായകമായ വിവരങ്ങള്‍ നല്‍കി സഹായിച്ച മഹത്വ്യക്തികള്‍ക്കും പാട്ടു കള്‍ പാടിയും പറഞ്ഞും തന്ന ആവേദകര്‍ക്കും ശേഖരണത്തിന്‌ ആവശ്യ മായ സഹായങ്ങള്‍ ചെയ്തു തന്നെ പി.കെ. സതീശന്‍, അസീസ്‌ തരുവണ തുടങ്ങിയ സുഹൃത്തുക്കള്‍ക്കും എന്റെ അകൈതവമായ കൃതജ്ഞത അറിയി ച്ചുകൊള്ളുന്നു. ഈ ഗവേഷണപ്രബന്ധം അച്ചടിരുപത്തിലാക്കിയ ബിന ഡി. ടി.പി. സെന്ററിനും നന്ദി. ദേവി കെ.കെ കേരളത്തിലെ കുട്ടികള്‍ക്കായ്‌ സമര്‍പ്പി ക്കുന്നു... SD 33 S060 പേജ്‌ അധ്യായം 1) ഫോക്ലോര്‍ 8 — 61 1.1 ഫോക്ലോര്‍ 1.2 ഫോക്ലോര്‍ ധര്‍മ്മങ്ങള്‍ 1.3 സാഹിത്യം 1.4 വാമൊഴിവരമൊഴികള്‍ 1.5 വാമൊഴിവഴക്കങ്ങള്‍ 1.5.1 നാടന്‍കഥകള്‍ 1.5.2 പഴഞ്ചൊല്ലുകള്‍ 1.5.3 നാടന്‍ശൈലികള്‍ 1.5.4 കടങ്കഥ 1.5.5 നാടന്‍പാട്ടുകള്‍ 1.5.5.1 പ്രാകൃതപ്പാട്ടുകള്‍ 1.5.5.2 നാടന്‍പാട്ടുകള്‍ 1.6 വരമൊഴിയിലെ വാമൊഴി 1.6.1 കടങ്കഥകളുടെ സ്വാധീനം കവിതകളില്‍ 1.6.2 പഴഞ്ചൊല്‍സ്വാധീനം കവിതകളില്‍ 1.6.3 നാടന്‍കഥകളും കവിതയും 1.6.4 നാടന്‍പാട്ടുകളുടെ സ്വാധീനം കവിതകളില്‍ 1.6.5 നാടന്‍കുട്ടിപ്പാട്ടുകളുടെ സ്വാധീനം കവിതകളില്‍ അധ്യായം കുട്ടികളും സംസ്കാരവും 62 — 102 2 2.1 കുട്ടികള്‍ 2.2 കളികള്‍ 2.2.1 കുട്ടിക്കളികളും വിശ്വാസങ്ങളും 2.2.2 കളികളും വിലക്കുകളും 2.2.3 കളിയിലെ കാര്യം 2.2.4 നാടന്‍കളികള്‍ 2.2.4.1 വര്‍ഗ്ഗീകരണം 2.2.5 കളികളും ഗണിതവും 2.2.6 കുട്ടികളും കളിക്കോപ്പുകളും 2.2.7 കളികളും കളരിയും 2.2.8 കലകള്‍ 2.2.9 കുട്ടികളും കലകളും 2.3 ഭാഷാവിനോദങ്ങളും കളിപ്പാട്ടുകളും 2.3.1 ഭാഷ 2.3.2 ഭാഷയും ഭാഷണവും 2.3.3 ഭാഷണവികാസം 2.3.4 കുട്ടികളും ഭാഷാവിനോദങ്ങളും 2.3.5 കുട്ടികളും കളിപ്പാട്ടുകളും അധ്യായം നാടന്‍കുട്ടിപ്പാട്ടു കള്‍ 103 — 248 3 3.1 നാടന്‍ 3.2 കേരളത്തിലെ കുട്ടികള്‍ 3.3 നാടന്‍കുട്ടിപ്പാട്ട്‌ 3.3.1 കേട്ടെഴുതിയ പാട്ടുകള്‍ 3.3.2 വര്‍ഗ്ഗീകരണം അധ്യായം പാഠങ്ങളും പാഠാന്തരങ്ങളും 249 — 4 320 4.1 പരിണാമസിദ്ധാന്തങ്ങള്‍ 4.1.1 സാംസ്കാരികപരിണാമവാദം 4.1.2 പുരാവൃത്തഅനുഷ്ഠാനവാദം 4.1.3 സൌരപുരാവ്ൃൃത്തവിജ്ഞാനവാദം 4.2 ഫോക്ലോര്‍ വ്യാപനസിദ്ധാന്തങ്ങള്‍ 4.2.1 സംക്രമണവാദം 4.2.2 അഭിജാതവാദം 4.3 പാഠഭേദത്വം 4.3.1 വാമൊഴി 4.3.2 കേട്ടെഴുത്ത്‌ 4.3.2.1 കേട്ടെഴുത്ത്‌ പരിമിതികള്‍ 4.3.3 വരമൊഴി 4.4 പാഠഭേദങ്ങള്‍ അധ്യായം നാടന്‍കുട്ടിപ്പാട്ടു കളിലെ ചിന്താലോകം 321 — 436 5 5.1 അപഗ്രഥനം 5.1.2 ചിന്താലോകം 5.2 നാടന്‍കുട്ടിപ്പാട്ടിലെ ഭാഷ 5.3 സംഗീതം അധ്യായം നാടന്‍കുട്ടിപ്പാട്ടു കളിലെ ലോക വീക്ഷണം 437 — 6 448 ഗ്രന്ഥ സൂചി 449 — 456 അനുബന്ധം 1. പഠനഭൂമിക 457 2. ആവേദകസൂചി 458 — 464 3. ഫോട്ടോകള്‍ 465 — 468 അധ്യായം1 ഫോക്ലോര്‍ അധ്യായം 2 കുട്ടികളും സംസ്കാരവും അധ്യായം 3 നാടന്‍കുട്ടിപ്പാട്ടു കള്‍ അധ്യായം 42 പാഠങ്ങളും പാഠാന്തരങ്ങളും അധ്യായം 5 നാടന്‍കുട്ടിപ്പാട്ടു കളിലെ ചിന്താലോകം അധ്യായം 6 നാടന്‍കുട്ടിപ്പാട്ടു കളിലെ ലോകവീക്ഷണം ഗ്രന്ഥ സൂചി അനുബന്ധം GID AY Gr1l0 ഒരു ഭൂപ്രദേശത്തിന്റെയോ ജനസമൂഹത്തിന്റെയോ സാംസ്കാരിക വിജ്ഞാനം വര്‍ത്തമാനകാലത്തിലും നിലനിര്‍ത്താന്‍ രൂപം കൊ ഉപാധിയാണ്‌ ഫോക്ലോര്‍. മനുഷ്യന്റെ കൂട്ടായ്മയുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനമാണത്‌. ഓരോ കൂട്ടായ്മയുടെയും സവിശേഷതയായി കാണുന്ന, അടിസ്ഥാനപരമായ സാമൂഹികസ്വഭാവത്തിലാണ്‌ ഫോക്ലോര്‍ പഠനം ഈന്നല്‍ നല്‍കുന്നത്‌. മുന്‍പേ പോയ മനുഷ്യസമൂഹങ്ങളുടെ സാംസ്കാരിക ജീവിതകൂട്ടായ്മയില്‍ നിന്നുഠയ അറിവും അനുഭവവുമാണത്‌. ഒരു ജനസമൂഹത്തിന്റെ ആത്മബോധം മനസ്സിലാക്ക ലാണ്‌ ഫോക്ലോര്‍ പഠനത്തിന്റെ ഉദ്ദേശ്യം. കൂട്ടായ്മയില്‍ കാണുന്നതും തലമുറകളിലൂടെ പകരുന്നതുമായ വാമൊഴിവ ഴക്കങ്ങള്‍, സാമുഹ്യാചാരങ്ങള്‍, സാംസ്കാരികോപദാനങ്ങള്‍, നാടോടിപ്രകടനകല കള്‍ തുടങ്ങിയവയെല്ലാം ഫോക്ലോറിന്റെ ഭാഗമാണ്‌. മുഖ്യധാരാസാഹിതൃത്തിന്‌ വളരെ മുമ്പ്‌ തന്നെ, സ്വാഭാവികമായി രൂപം കൊതും പിന്നീട്‌ അതിന്‌ സമാന്തര മായി നിലനില്‍ക്കുന്നതുമായ വാമൊഴിവഴക്കങ്ങളാണ്‌ കടങ്കഥ, പഴഞ്ചൊല്ല്‌, നാടന്‍കഥകള്‍, നാടന്‍പാട്ടുകള്‍ തുടങ്ങിയവ. ഫോക്ലോറില്‍ നല്ലൊരു ശത മാനവും ഇത്തരം വാമൊഴിവഴക്കങ്ങളാണ്‌. വാമൊഴി വരമൊഴിയായി സ്ഥാനമാറ്റം കിട്ടുന്നതിന്‌ മുമ്പ്‌ സാധാരണക്കാര്‍ തങ്ങളുടെ വിചാരങ്ങള്‍ക്കും ഭാവനകൾക്കും ആവിഷ്ക്കാരം നല്‍്കിപ്പോന്നത്‌ വാമൊഴിവഴക്കങ്ങളിലെ മുഖ്യഘടകമായ നാടന്‍പാട്ടുകളിലൂടെയാണ്‌. ജീവിതത്തിന്റെ സമസ്തഭാവങ്ങളും ഇതില്‍ വിഷയ മാകുന്നു. കുട്ടികള്‍ പാടുന്നതോ അവര്‍ക്കു വോി മുതിര്‍ന്നവര്‍ പാടുന്നതോ ആയ നാടന്‍പാട്ടുകളാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍. “നാടന്‍ കുട്ടിപ്പാട്ടുകളും അവയുടെ ലോകവീക്ഷണവും” (Folksongs of Children and It’s World ഡ്ണ്ണ) എന്നതാണ്‌ പ്രബന്ധവിഷയം. വാമൊഴിവഴക്ക ത്തിന്റെ തനത്രൂപമായ നാടന്‍കുട്ടിപ്പാട്ട്പഠനം അര്‍ത്ഥപൂര്‍ണ്ണമാവണമെങ്കില്‍ ഫോക്ലോര്‍ എന്ത്‌ എന്ന ചര്‍ച്ച അനിവാര്യമാണ്‌. അതിന്റെ ഭാഗമായി ഫോക്ലോറിന്റെ സ്വഭാവവും സവിശേഷതകളും വിഷയസങ്കീര്‍ണതയും വിശദമാക്കേതു. ഫോക്ലോറിന്റെ മുഖ്യഭാഗമായ വാമൊഴിവഴക്കങ്ങളെ സാമാന്യ മായി പരിചയപ്പെടേതും അത്യാവശ്യമാണ്‌. ആ നിലയ്ക്ക്‌ കടങ്കഥ, പഴഞ്ചൊല്ല്‌, നാടന്‍കഥകള്‍, നാടന്‍പാട്ടുകള്‍ എന്നിവയും വിശദമാക്കുന്നു. വാമൊഴിരൂപങ്ങ ളുടെ പ്രത്യേകതകള്‍, വ്യാപനം തുടങ്ങിയവയും പഠനവിധേയമാക്കുന്നു. 1 'നാടന്‍കുട്ടിപ്പാട്ട്‌' നാടന്‍പാട്ടിന്റെ ഒരു ഭാഗമായതിനാല്‍ നാടന്‍പാട്ട്‌, അവ യുടെ സവിശേഷതകള്‍ എന്നിവ ചര്‍ച്ച ചെയ്യേതു്‌. “വാമൊഴിവഴക്കങ്ങള്‍” എന്ന ഭാഗത്ത്‌ നാടന്‍പാട്ടിനെ സാമാന്യമായി അവതരിപ്പിക്കുകയും അവയുടെ സവിശേ ഷതകള്‍ ഉദാഹരണസഹിതം വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. നാടന്‍പാട്ടിനെ നിര്‍വചിക്കുന്നതോടൊപ്പം അതിന്റെ ശൈലി, വ്യാപനം, സ്ഥിതി, ശേഖരണത്തിലെ പ്രയാസങ്ങള്‍ തുടങ്ങിയവയെ നിരീക്ഷിച്ചിട്ട്‌. അതിവിപുലവും സങ്കീര്‍ണ്ണവുമായ നാടന്‍പാട്ടുശേഖരത്തെ പഠനസങ്ജമാക്കാനായി മാനദണ്ഡ ങ്ങള്‍ക്കനുസരിച്ച്‌ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ഇതിലൂടെ നാടന്‍പാട്ടിന്റെ ഭാഗമായ നാടന്‍കുട്ടിപ്പാട്ടിന്റെ സ്ഥാനം നിര്‍ണ്ണയിക്കുകയും പഠനത്തിനാവശ്യമായ നിലം ഒരു ക്കുകയുമാണ്‌ ഉദ്ദേശ്യം. വാമൊഴിവരമൊഴികള്‍ സാഹിതൃത്തിന്റെ അവിഭാജ്യഘടകങ്ങളാണ്‌. അതിനാല്‍ “എന്താണ്‌ സാഹിത്യം” എന്ന ചര്‍ച്ചയും അതിലൂടെ വാമൊഴിവരമൊഴി കളെ വേര്‍തിരിക്കുന്ന അടിസ്ഥാനമാനദണ്ഡങ്ങള്‍ ഏതെല്ലാമെന്ന തിരിച്ചറിവും ഉ കണം. ഇവയുടെ സാമ്യവ്യത്യാസങ്ങളെ കത്തി അപഗ്രഥിക്കുമ്പോള്‍ വര മൊഴിസാഹിത്യത്തിലെ വാമൊഴിസ്വാധീനവും ഉപജീവ്യതയും ബോധ്യപ്പെടുന്നു. വരമൊഴിസാഹിത്യത്തില്‍ വാമൊഴിക്കുള്ള സ്ഥാനം നിര്‍ണ്ണയിച്ച്‌ ഉദാഹരിക്കുകയും ഫോക്ലോറിസ്റ്റുകളുടെ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും ചര്‍ച്ച ചെയ്തുകെറ്‌ വാമൊഴിവഴക്കങ്ങള്‍ക്ക്‌ പ്രത്യേകിച്ചും നാടന്‍കുട്ടിപ്പാട്ടിന്‌ സാഹിത്യത്തിലുള്ള സ്ഥാനത്തെ വെളിപ്പെടുത്തുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. നാടന്‍കുട്ടിപ്പാട്ടു പഠന ത്തിന്റെ പ്രസക്തിയെ കൂടുതല്‍ ബോധ്യപ്പെടുത്തുകയും പഠനത്തിനാവശൃമായ പ ശ്വാത്തലമൊരുക്കുകയുമാണ്‌ 'വാമൊഴിവഴക്കങ്ങള്‍' എന്ന ഭാഗത്തിലൂടെ ചെയ്തിട്ടുള്ളത്‌. അതിനായി ഫോക്ലോര്‍, വാമൊഴിവഴക്കങ്ങള്‍, നാടന്‍പാട്ട്‌, നാടന്‍കുട്ടിപ്പാട്ട്‌, വരമൊഴിയിലെ വാമൊഴി നാടന്‍കുട്ടിപ്പാട്ടിന്റെ സ്വാധീനം തുടങ്ങി യവയുടെ വിശദീകരണങ്ങള്‍ നിര്‍വ്ൃഹിച്ചിരിക്കുന്നു. കുട്ടികള്‍ പാടുന്ന അഥവാ കുട്ടികള്‍ക്കുവി മുതിര്‍ന്നവര്‍ പാടുന്ന നാടന്‍പാട്ടുകളാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍. നാടന്‍കുട്ടിപ്പാട്ടുപഠനം സമഗ്രമാവുന്നത്‌ കുട്ടികള്‍, അവരുടെ വളര്‍ച്ച, പ്രത്യേകതകള്‍, സ്വഭാവസവിശേഷതകള്‍ തുടങ്ങി കുട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ്‌. അതിനാല്‍ കുട്ടികളെക്കുറിച്ച്‌ പാരസ്ത്യവും പാശ്ചാത്യവുമായ പരിചിന്തനങ്ങളി ലൂടെ കടന്നുപോകാനാണ്‌ രാം അധ്യായത്തിന്റെ പകുതിയില്‍ ശ്രമിച്ചിട്ടുള്ളത്‌. കുട്ടികളുടെ ശാരീരികവും മാനസികവും ബൌദ്ധികവും ധാര്‍മ്മികവും സൃഷ്ട്യുന്മു ഖവുമായ വികാസത്തില്‍ കുട്ടികളുടെ കളികള്‍ക്കും കളിപ്പാട്ടുകള്‍ക്കും 2 തദുപരി നാടന്‍കുട്ടിപ്പാട്ടുകള്‍ക്കും ചെലുത്താവുന്ന സ്വാധീനശക്തിയെ ബോധ്യ പ്പെടുത്താനാണ്‌ രാംപകുതിയില്‍ ഉദ്ദേശിച്ചിട്ടുള്ളത്‌. കുട്ടിയുടെ വ്യക്തിത്വവികാസ പ്രരകിയയില്‍ നാടന്‍കുട്ടിപ്പാട്ടുകളുടെ ആവശ്യകതയെ അംഗീകരിച്ച്‌ “സമകാലീന വിദ്യാഭ്യാസപദ്ധതിയില്‍ നാടന്‍കുട്ടിപ്പാട്ടുപഠനത്തെ പ്രോല്‍സാഹിപ്പിക്കുക' എന്ന താണ്‌ പഠനലക്ഷ്യം. കളികളും പാട്ടുകളും വേര്‍തിരിക്കാനാവത്തവിധം അലിഞ്ഞുചേര്‍ന്നവയാ ണ്‌. പല കളികളിലും കലാംശങ്ങളും ദൃശ്യമാണ്‌. അതിനാല്‍ കുട്ടികളെക്കുറി ച്ചുള്ള പഠനത്തില്‍ കളികള്‍, കലകള്‍, വിനോദങ്ങള്‍, പാട്ടുകള്‍ തുടങ്ങിയവയും അവയുമായി ബന്ധപ്പെട്ട സാമുഹികമണ്ഡലവും ചര്‍ച്ചചെയ്യേത്‌. കുട്ടികളുടെ ഭാഷ, ഭാഷണവികസനം എന്നിവയെ ഭാഷാശാസ്ര്രദൃഷ്ട്യാ സമീപിച്ച്‌ ഭാഷണവി കാസത്തില്‍ ഭാഷാകേളികള്‍ക്കുള്ള പങ്കിനെ കത്തൊനും അവയുടെ വികസിത രൂപമെന്ന്‌ പറയാവുന്ന നാടന്‍കുട്ടിപ്പാട്ടുകളുടെ പ്രാധാന്യത്തെ വെളിപ്പെടുത്താനും ശ്രമിച്ചിട്ടു. നാടന്‍കുട്ടിപ്പാട്ടുകള്‍ തനിച്ചല്ല നിലനില്‍ക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം ഈയൊരധ്യായത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. കുട്ടികളെ കൂടുതല്‍ അടുത്ത റിയുന്നതിലൂടെ നാടന്‍കുട്ടിപ്പാട്ടുകളെ അവരുടെ മനോഭാവത്തെയും താല്‍പര്യങ്ങ ളെയും മുന്‍നിര്‍ത്തി സമീപിക്കാനും അപഗ്രഥിക്കാനും സഹായിക്കുന്നു. നാടന്‍കുട്ടിപ്പാട്ടുപഠനത്തിനനുഗുണമായ നിലമൊരുക്കുക എന്നതാണ്‌ ഈ ഭാഗ ത്തിന്നടിസ്ഥാനം. നാടന്‍കുട്ടിപ്പാട്ടുകള്‍ എന്ന മൂന്നാം അധ്യായത്തിലൂടെ നാടന്‍, കുട്ടി, പാട്ട്‌ എന്നീ ആശയങ്ങളെ വിശദീകരിക്കുന്നു. കേരളത്തിലെ നാടന്‍കുട്ടിപ്പാട്ടുകളെക്കു റിച്ചുള്ള പഠനമായതിനാല്‍ കേരളീയ ചരിത്രപശ്ചാത്തലം കൂടി നിരീക്ഷി- ക്കേതു ”. നൂറ്റുകള്‍ നീറനിന്ന വൈദേശികാധിപത്യം, ജന്മിവ്യവസ്ഥ, ജാതീയമായ ഉച്ചനീച ത്വങ്ങള്‍, ജാത്യാചാരങ്ങള്‍, മക്കത്തായമരുമക്കത്തായങ്ങള്‍, രാജഭരണം, സ്വാതന്ത്ര്യ സമരം തുടങ്ങി കേരളത്തിലെ ആഭ്യന്തരാന്തരീക്ഷം ആകെ കലുഷിതമായിരുന്നു. വിവിധ കാലഘട്ടങ്ങളിലെ വിവിധ ജാതിസമൂഹങ്ങളില്‍ പല സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന കുട്ടികളെക്കുറിച്ചുള്ള, അവരുടെ നാടന്‍കുട്ടിപ്പാട്ടുകളെക്കുറിച്ചുള്ള പ ഠനം കാമ്പുള്ളതാവണമെങ്കില്‍ ചരിത്രാംശങ്ങളെക്കൂടി പരിഗണിക്കേതു്‌. ആ നില ക്കാണ്‌ കേരളത്തിലെ കുട്ടികള്‍ എന്ന ഭാഗം തയ്യാറാക്കിയിട്ടുള്ളത്‌. ആഗോളവല്‍ക്കരണം, വ്യാവസായികവികസനം, യ്ന്ത്രവല്‍ക്കരണം, തുട ങ്ങിയ ആധുനികപ്രവണതകള്‍ കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തി ലേക്കും കാര്‍ഷികതൊഴില്‍ മേഖലകളില്‍നിന്ന്‌ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയി ലേക്കും ജനജീവിതത്തെ മാറ്റിയതോടെ സാമൂഹ്യവീക്ഷണത്തിലും ഏറെ 3 വ്യത്യാസം വന്നു. സാമൂഹൃപരതയില്‍ നിന്ന്‌ വ്യക്തിപരതയിലേക്ക്‌ ചിന്തകള്‍ എത്തി. രാജഭരണത്തില്‍ നിന്ന്‌ ജനായത്തഭരണത്തിലേക്ക്‌ വന്നതോടെ സാമൂഹ്യ ചുറ്റുപാടുകള്‍ക്ക്‌ സംഭവിച്ച മാറ്റം, സാര്‍വ്വര്രികവിദ്യാഭ്യാസം, തൊട്ടുകൂടായ്മ പോലെയുള്ള അനാചാരങ്ങളുടെ അറുതി തുടങ്ങിയവ സാമുഹ്യാന്തരീക്ഷത്തെ ഏറെ മാറ്റുകയും പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്തു. ജീവിതസൌകര്യ ങ്ങള്‍ക്ക്‌ വി പണം അമിതമായി നിക്ഷേപിക്കുന്ന അവസ്ഥ സംജാതമായി. ഇല ക്ട്രോണിക്‌ ഉപകരണങ്ങളുടെ അതിപ്രസരം മൂലം കുട്ടികള്‍ക്കും കുട്ടിക്കളി കള്‍ക്കും സംഭവിച്ച വ്യതിയാനം നിരീക്ഷിക്കാതെ ഇന്നത്തെ കുട്ടികളെ പരാമർശി ക്കാന്‍ കഴിയില്ല. നാടന്‍കളികളില്‍ നിന്നും നാടന്‍കുട്ടിപ്പാട്ടുകളില്‍ നിന്നും അകന്ന്‌ കമ്പ്യൂട്ടര്‍, മൊബൈല്‍ ഗെയിമുകളില്‍ ആനന്ദം കത്തുന്ന, കളിക്കുന്ന തിന്‌ പകരം കമന്ററികളില്‍ അഭിരമിക്കുന്ന, കുട്ടികളെ തിരിച്ചറിയുമ്പോഴാണ്‌ ഈ പഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുക. പഠനസാകര്യാര്‍ത്ഥം നാടന്‍പാട്ടില്‍ നിന്ന്‌ നാടന്‍കുട്ടിപ്പാട്ടിനെ വേര്‍തിരി ക്കാനുള്ള മാനദണ്ഡങ്ങളെ അവതതരിപ്പിച്ചുകെൌ്‌ നാടന്‍കുട്ടിപ്പാട്ടുകളെ തെരഞ്ഞെ ടുത്ത വിധവും പൂര്‍വ്വപഠനങ്ങളും ചര്‍ച്ചചെയ്യുന്നു. ഏതൊരു പഠനവും കൂടുതല്‍ ആഴവും പരപ്പുമുള്ളതാവുന്നത്‌ അതിന്റെ ധര്‍മ്മത്തെക്കൂടി അപഗ്രഥിക്കുമ്പോഴാണ്‌. കുട്ടികളുടെ വ്ൃക്തിത്വവികാസഘട്ടത്തില്‍ നാടന്‍കുട്ടിപ്പാട്ടുകളുടെ അവഗണി ക്കാനാവാത്ത സ്വാധീനത്തെ ബോധ്യപ്പെടുത്താന്‍ ഈ ചര്‍ച്ച ശ്രമിക്കുന്നു. കേരള ത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ ശേഖരിച്ച എണ്ണൂറ്റിയമ്പതോളം പാട്ടുക ളില്‍നിന്ന്‌ പ്രസക്തമെന്നു തോന്നിയവ അവതരിപ്പിച്ചിട്ട്‌. വിവിധകൂട്ടായ്മകളില്‍ പ ല കാലഘട്ടങ്ങളിലായി രൂപം കൊ നാടന്‍കുട്ടിപ്പാട്ടുകളെ പഠനസാഈകര്യാര്‍ത്ഥം വര്‍ഗ്ലീരിക്കേത്‌. പാട്ടുകളുടെ വൈപുല്യവും ഒരേ പാട്ട തന്നെ വിവിധ വര്‍ഗ്ഗീക രണസാധ്യതയുള്ളതാണ്‌ എന്നതും എടുത്തു പറയേതാണ്‌. പാടുന്നവരെ ആസ്പദമാക്കി കുട്ടികള്‍ പാടുന്നവ, കുട്ടികള്‍ക്കുവോി പാടുന്ന വ, സംഭാഷണപരം എന്നിങ്ങനെ നാടന്‍കുട്ടിപ്പാട്ടുകളെ മൂന്നായി തിരിക്കുന്നു. അവ പാടുന്ന സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണവും ഉദാഹരണ സഹിതം നിര്‍വഹിക്കുന്നു. നാടന്‍കുട്ടിപ്പാട്ടുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി വിനോദം, ഉത്സവം, പ്രകൃതി, സമൂഹം, മനസ്സ്‌, വീട്‌, തൊഴില്‍, വാത്സല്യം, ഉപ ദേശം, തെറി, ഗണിതം, അനുഷ്ഠാനം, ചരിത്രം എന്നിങ്ങനെ തിരിക്കുന്നു. ഇവയെ ഉള്ളടക്കത്തെക്കൂടി കണക്കിലെടുത്ത്‌ ഉദാഹരണസഹിതം വര്‍ഗ്ഗീകരിച്ചിട്ടു. കേരളീ യചരിത്രപശ്ചാത്തലത്തെക്കൂടി മാനദണ്ഡമാക്കുമ്പോള്‍ ജന്മികുടിയാന്‍ വ്യവസ്ഥ യുടെയും മറ്റു സാമൂഹ്യചുറ്റുപാടുകളുടെയും സാമൂഹ്യരാഷ്ട്രീയസാമ്പത്തിക 4 സ്ഥിതിഗതികള്‍ നാടന്‍കുട്ടിപ്പാട്ടുകളിലും നിഴലിക്കുന്നു. ഈയടിസ്ഥാനത്തില്‍ നാടന്‍കുട്ടിപ്പാട്ടുകളെ ജന്മി-കുടിയാന്‍, സവര്‍ണ്ണം-അവര്‍ണ്ണം എന്നിങ്ങനെയുള്ള പ്വന്്ങ്ങളില്‍ ഉദാഹരണങ്ങളോടെ വര്‍ഗ്ലീകരിച്ചിരിക്കുന്നു. ഈ ദ്വന്ദ്യങ്ങള്‍ക്ക്‌ പ ുറത്തുള്ളവയും സുചിപ്പിച്ചിട്ട്‌. ഒരു കുട്ടിയുടെ വികാസ്പ്രരകിയയില്‍ മാനസിക മായി നേടുന്ന ജീവിതാവബോധത്തിന്റെ ഉറവിടം ബാഹ്യലോകമാണ്‌. നാടന്‍കുട്ടി പാട്ടുകളില്‍ ഇതെങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ കളി(൭9൬൩ല൧) അറിവ്‌ (1൩ഠധിറെഉല നിരീക്ഷണം (റ0ാടബസമഥിറ൩) സാമൂ ഹ്യാവബോധം (൭ഠല്ലി 9ഡ൧ണബടെട) തൊഴിലറിവ്‌ (Labour skill) അനുഷ്ഠാന ബോധം (1ധവലി 0൩5൮0൦൭൭55) എന്നിങ്ങനെ വര്‍ഗ്ലീകരിക്കുന്നു. നാടന്‍കുട്ടി പ്പാട്ടുകളുടെ വൈപുല്യത്തോടൊപ്പം ഉള്ളടക്കത്തിന്റെ വൈവിധ്യത്തെ വെളിപ്പെടു ത്താന്‍ വര്‍ഗ്ഗീകരണങ്ങള്‍ സഹായിക്കുന്നു. പാഠങ്ങളും പാഠാന്തരങ്ങളും'” എന്ന നാലാം അധ്യായത്തില്‍ പാഠാന്തരങ്ങള്‍ ഉാവുന്നതുമായി ബന്ധപ്പെട്ട ഫോക്ലോറിസ്റ്റിക്‌ സിദ്ധാന്തങ്ങളെ അവതരിപ്പിച്ചുകെൌൊ പാഠാന്തരങ്ങള്‍ക്ക്‌ കാരണം കത്തൊന്‍ ശ്രമിച്ചിട്ട്‌. വാമൊഴി, കേട്ടെഴുത്ത്‌, വരമൊഴി എന്നിങ്ങനെയുള്ള വ്ൃത്യാസങ്ങളെ അപഗ്രഥിച്ച്‌ ഒരേ പാട്ടിനു തന്നെ വിവിധ സമുദായങ്ങളില്‍, പ്രദേശങ്ങളില്‍, കാലഘട്ടങ്ങളില്‍ നിലനിന്ന പ ഠഭേദങ്ങളെ നിരീക്ഷിക്കുന്നു. സന്ദര്‍ഭങ്ങള്‍ ഒന്നുതന്നെയാവാമെങ്കിലും പ്രാദേശി കസാമുദായികമാറ്റങ്ങളെ സ്പഷ്ടമാക്കാനും ചരിത്രവായനക്കും സഹായിക്കുന്നു. കേരളത്തിലുടനീളം പ്രചാരത്തിലുള്ളതും ഏറെ പരിചിതവുമായ പാട്ടുകള്‍ തെര ഞ്ഞെടുത്തത്‌ എളുപ്പത്തില്‍ പാഠഭേദത്തിന്റെ സവിശേഷതകള്‍ ബോധ്യപ്പെടുക എന്ന ഉദ്ദേശ്യത്തിലാണ്‌. സൂചകങ്ങള്‍ ഉപയോഗിച്ച്‌ താരതമ്യപഠനം നടത്തിയിട്ട്‌. ഇത്‌ നാടന്‍കുട്ടിപ്പാട്ടുകളുടെ പ്രാദേശികതയെക്കുറിക്കുന്നതോടൊപ്പം 'ലോകവീ ക്ഷ്ണ'ത്തെ കത്തൊന്‍ സഹായിക്കുകയും ചെയ്യുന്നു. “നാടന്‍കുട്ടിപ്പാട്ടുകളിലെ ചിന്താലോകം” എന്ന അഞ്ചാം അധ്യായത്തില്‍ ലോകവീക്ഷണത്തെ തിരിച്ചറിയാന്‍ പര്യാപ്തമായ വിധത്തില്‍ ആ പാട്ടുകളില്‍ കുടികൊള്ളുന്നതും പ്രതിഫലിക്കുന്നതുമായ സാംസ്കാരിക സാമൂഹികസാമ്പത്തി കഘടകങ്ങളും ചരിത്രാംശങ്ങളും കത്തി സാക്ഷ്യസഹിതം രേഖപ്പെടുത്തുന്നു. കേരളീയ ചരിത്ര-രാഷ്ര്രീയ പശ്ചാത്തലവും സാമ്പത്തിക അസമത്വങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും വെളിപ്പെടുത്തുന്ന ഈ അപഗ്രഥനം കേരളീയജീവി തചരിത്രപഠനമായി മാറുന്നു. മലയാളഭാഷ, സംസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പാട്ടുകളിലെ പ്രത്യേകതകളെ കത്ത്തിയിട്ടു. D നാടന്‍കുട്ടിപ്പാട്ടിന്റെ സ്വഭാവം, ഉള്ളടക്കം, സന്ദര്‍ഭം തുടങ്ങിയവയെപ്പോലെ സംഗീതവും പ്രധാനമാണ്‌. വൃത്താസ്പദമായി, ഈണതാളങ്ങളെ മുന്‍നിര്‍ത്തി നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ സംഗീതവുമായുള്ള ബന്ധവും സൂചിപ്പിക്കേ ത്വ. അതിലൂടെ കുട്ടികളുടെ സംഗീതമനോഭാവത്തെയും ഭാവനകളേയും അടു ത്തറിയുന്നതോടൊപ്പം പ്രകൃതിയിലെ ചലനങ്ങളില്‍ എന്നപോലെ കുട്ടികളില്‍ നൈസര്‍ഗികമായി ഒറ്റയ്ക്കും കൂട്ടായുമുള്ള ഈണതാളബോധങ്ങള്‍ നിരീക്ഷിക്കുന്നു. ലോകവീക്ഷണം” എന്ന അവസാനഭാഗത്ത്‌ മുന്‍ അധ്യായങ്ങളിലെ അന്വേ ഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഫലം സംഗ്രഹീതരൂപത്തില്‍ നല്‍കിയിരി ക്കുന്നു. നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ വ്ൃക്തിത്വരുപീകരണത്തില്‍ നിര്‍ണ്ണായകമായ പ ക്ട്‌. കുട്ടികള്‍ക്ക്‌ സമത്വബോധവും ധര്‍മ്മചിന്തയും സ്നേഹവും സാഹോദര്യവും പ്രതികരണശേഷിയും (്രകൃതിസ്നേഹവും നാടന്‍കുട്ടിപ്പാട്ടുകള്‍ അനുഭവവേദ്യമാ ക്കുന്നു. അനുബന്ധത്തില്‍ സഹായകഗ്രന്ഥങ്ങള്‍, ആവേദകസൂുചി, ആവേദകരുടെ ഛായാചിത്രങ്ങള്‍, കളികളുടെ ഛായാചിത്രങ്ങള്‍ എന്നിവ നല്‍കിയിട്ടു. പ ഠനത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്തുന്നതും ആവേദകര്‍ പാടിയ നാടന്‍കുട്ടിപ്പാട്ടുകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു ഡോക്യുമെന്ററി സിഡിയും പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കുന്നു. 6 അധ്പ്യായം ഒന്ന്‌ ഫോക്ലോര്‍ 1.1 ഫോക്ലോര്‍ 'ഒരു കാര്യമെങ്കിലും സാമാന്യമായി പങ്കിടുന്ന ഏതൊരു സമൂഹത്തെയും “ഫോക്‌” ആയി പരിഗണിക്കാം. 'ഫോക്ലോറു'കളെക്കുറിച്ചുള്ള പഠനങ്ങളെല്ലാം ഒരു കൂട്ടായ്മയുടെ ആത്മബോധം മനസ്സിലാക്കാന്‍ സഹായിക്കുന്നു." ഇങ്ങനെ “ഒരു ജനസമൂഹത്തിന്റെ ആത്മബോധം മനസ്സിലാക്കലാണ്‌ ഫോക്ലോര്‍ പഠന ത്തിന്റെ ഉദ്ദേശ്യം. അത്‌ കൂട്ടായ്മയുടെ സ്വത്വത്തെ തിരിച്ചറിയുകയോ അതിലേക്ക്‌ നയിക്കുകയോ ചെയ്യുന്നു. മുന്‍പേ പോയ മനുഷ്യസമൂഹങ്ങളുടെ സാംസ്കാരിക ജീവിതക്കൂട്ടായ്മയില്‍നിന്നുായ അറിവും അനുഭവവുമാണത്‌. ആദിവാസി കളോ നാഗരികരോ എന്ന ഭേദമില്ലാതെ ഒരു ജനതയില്‍ കാണുന്ന വാമൊഴി വഴക്ക ങ്ങള്‍, ആചാരവിശ്വാസങ്ങള്‍, ജീവിതശൈലി തുടങ്ങിയവ ഫോക്ലോര്‍ ആകുന്നു. ജനങ്ങള്‍, ജനങ്ങള്‍ക്കുവോി അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും നിര്‍മ്മിച്ച്‌ നിലനിര്‍ത്തിപ്പോരുന്നതാണത്‌. ജനകീയപാരമ്പര്യമാണ്‌ ഫോക്ലോറിന്നടിസ്ഥാനം. കൂട്ടായ്മ സ്വയം സൃഷ്ടിക്കാത്തതും, കൂട്ടായ്മ കൈവശം വെയ്ക്കാത്തതും, എന്നാല്‍ കൂട്ടായ്മക്കു വോി സൃഷ്ടിക്കപ്പെടുന്നതും കൂട്ടായ്മയുടെ അംഗീകാരം ഉള്ളതുമായ പാരമ്പര്യ ത്തെയാണ്‌ ജനകീയപാരമ്പര്യം എന്ന്‌ പറയുന്നത്‌.ഃ പാരമ്പര്യമായി പകര്‍ന്നുവരുന്ന ഫോക്ലോറുകള്‍ വൈയക്തികസൃഷ്ടികള്‍ ആവാമെങ്കിലും കാലപരവും ദേശപര വുമായ പരിണാമം നിമിത്തവും (പ്രചാരണത്തിന്റെ സവിശേഷസ്വഭാവം നിമി ത്തവും അജ്ഞാതകര്‍ത്തൃകങ്ങളാണ്‌. സാമൂഹികാടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ടതും പ്രായോഗികാനുഭവത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതുമായ ഒന്നാണത്‌. ഒരാചാ രമോ അനുഷ്ഠാനമോ സമൂഹത്തില്‍ അപ്രായോഗികമായിത്തീരുമ്പോള്‍ അവ മൃത മായി സംസ്കൃതിയുടെ അവക്ഷിപതമായിത്തീരുന്നു. ഉദാ: പുലാപ്പേടി, മണ്ണാപ്പേടി, തൊട്ടുകൂടായ്മ, തീക്കൂടായ്മ. ഭിന്നാത്മകത ഫോക് ലോറിന്റെ പ്രത്യേകതയാണ്‌. ഓരോ ദേശത്തിന്റെയും ഭാഷാസ്വരൂപം, ആചാരവ്ൃത്യാസങ്ങള്‍ തുടങ്ങിയവക്കനു സൃതമായി ഭിന്നപാഠങ്ങളുഠാവുന്നു. 1.2 ഫോക്ലോര്‍ ധര്‍മ്മങ്ങള്‍ ഫോക്ലോറുകള്‍ക്ക്‌ പ്രധാനമായും നാല്‍ ധര്‍മ്മങ്ങളുന്നെ്‌ പറയാം. 8 1. മനുഷ്യന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനവും, അസ്ധാസ്ഥ്യത്തില്‍ നിന്ന്‌ ഭാവനയുടേതായ ലോകത്തി ലേക്കുള്ള മോചനവും. 2. സംസ്്‌കാരത്തിനുള്ള സാധൂകരണം കൂടിയാണത്‌. ചടങ്ങുകളും ആചാരസം ഹിതകളും അതില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ പലതിന്റെയും ന്യായീകരണമാണ്‌. 3. ഫോക്ലോര്‍ അതത്‌ ജനതയുടെ, പ്രത്യേകിച്ച്‌ അക്ഷരാഭ്യാസമില്ലാത്ത സമൂ ഹത്തിന്റെ വിദ്യാഭ്യാസം. 4. സമൂഹം സ്വീകരിച്ച പെരുമാറ്റച്ചട്ടങ്ങളുടെ നിലനില്പ ഉറപ്പ വരുത്തല്‍. ഫോക്ലോറിന്റെ സവിശേഷതകള്‍, ധര്‍മ്മം തുടങ്ങിയവ നമുക്ക്‌ വിവരി ക്കാമെങ്കിലും “എന്താണ്‌ ഫോക്ലോര്‍” എന്ന ചോദ്യത്തിന്‌ കൃതൃമായ ഒരു നിര്‍വ ചനം നല്‍കാന്‍ വിഷമമാണ്‌. ജീവിതം പോലെ അതിന്റെ ഭാഗമായ ഫോക്ലോറും നിര്‍വചനാതീതമാണ്‌. എങ്കിലും വിഷയവ്യാപ്തിയെയും പ്രാധാന്യ ത്തെയും വെളിപ്പെടുത്താന്‍ പര്യാപ്തമായ ചില വിവക്ഷകള്‍ സുചിപ്പിക്കാവുന്നതാണ്‌. “വാമൊഴിയിലൂടെ സംവേദനം ചെയ്യപ്പെടുന്ന സാഹിത്യമാണ്‌ ഫോക്ലോര്‍'* എന്ന്‌ ഫ്രാന്‍സിസ്‌ ലി അറ്റ്‌്ലെയും 'വാചികകല (Verbal art) അഥവാ ഭാഷണപദ ങ്ങളുടെ സൂന്ദര്യാത്മക പ്രയോഗമാണ്‌” എന്ന്‌ വില്യം ആര്‍ ബാസ്ക്കവും ഫോക്ലോറിനെ നിര്‍വ്വചിക്കുന്നു. “ചെറിയ കൂട്ടായ്മയിലെ കലാപരമായ ആശയ സംവേദനമാണ്‌ ഫോക്ലോര്‍”? എന്ന്‌ ബെന്‍ അമോസും ഒരു ജനതയുടെ സാംസ്‌കാരിക്രപ്രകിയയുടെ ശാസ്ര്രീയമായ പഠനമാണ്‌ ഫോക്ലോര്‍ എന്ന്‌ പ ൬ലോദും' പ്രകൃതിയുമായി ബന്ധപ്പെട്ട പുരാവൃത്തപ്രമാണമാണ്‌ ഫോക്ലോര്‍? എന്ന്‌ മാക്‌സ്‌ മുള്ളറും വിശദമാക്കുന്നു. “ഇന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുകയും സ്വീകരിച്ചവയെ അനുകരണത്തിലൂടെ സ്വായത്തമാക്കുകയും ചെയ്യുന്നതാണ്‌ ഫോക്ലോര്‍ എന്ന്‌ ശ്രീ രാഘവന്‍ പയ്യനാട്‌ അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ ജീവിതക്കൂട്ടായ്മയിലൂടെ സ്വാഭാവികമായി രൂപപ്പെട്ടതും, അനുകരണങ്ങളിലൂ ടെയും അനുഭവങ്ങളിലൂടെയും തന്മയീഭവിച്ച്‌, ഭാവിക്കുവി സംരക്ഷിച്ച്‌, കൈമാറി പ്പോരുന്നതുമായ സാംസ്‌കാരികപാരമ്പര്യത്തിന്റെ യുക്തിസഹമായ പഠന മാണതെന്ന്‌ ചുരുക്കിപ്പറയാം. 1.3 സാഹിത്യം 9 ഗദ്യത്തിലോ പദ്യത്തിലോ ഉള്ള കലാപരമായ സംരചനയാണ്‌ സാഹിത്യം. സാര്‍ത്ഥകശബ്ദങ്ങളുടെ സമുച്ചയമാണവ. ശബ്ദാര്‍ത്ഥങ്ങളുടെ പരസ്പര സ്ഫൂര്‍ത്തിയെക്കുറിക്കുന്ന സാഹിത്യത്തെ പാരസ്ത്യസാഹിത്യചിന്തകനായ മഹി മഭട്ടന്‍ “ശബ്ദാര്‍ത്ഥങ്ങളുടെ “തുല്യകക്ഷത്വേനാന്യൂനാതിരിക്തത്വ'മാണ്‌"" (നച കാവ്യേ ശാസ്ത്രാദിവദര്‍ത്ഥ പ്രതീത്ൃയര്‍ത്ഥം ശബ്ദമാത്രം പ്രയൂജ്യതോ സഹിതയോ ശബ്ദാര്‍ത്ഥയോ: തത്ര പ്രയോഗാത്‌, സാഹിത്യം തുല്യകക്ഷത്വേനാ - ന്യൂനാതി രിക്തത്വം) എന്ന്‌ വിവക്ഷിക്കുന്നു. രേഖപ്പെടുത്തി വെച്ച ഉത്തമചിന്തകളാണ്‌ സാഹിത്യമെന്ന്‌ എമേഴ്‌സണും ധാര്‍മ്മിക സത്യങ്ങളും മനുഷ്യവികാരങ്ങളും ഏറെ വലിയൊരളവില്‍ സമചിത്തതയോടും രൂപപരമായ ആകര്‍ഷകതയോടും കൂടി ഏതില്‍ പ്രതിപാദിക്കപ്പെടുന്നുവോ, അത്തരം കൃതി സാഹിത്യത്തില്‍ ഉള്‍പ്പെടുന്നു എന്ന്‌ മോര്‍ലിയും പറയുന്നു. മലയാളത്തിലെ പാശ്ചാതൃസാഹിത്യഗവേഷകനായ എം. അച്യുതന്‍ “അസീമവിസ്തൃതമായ ജീവിതത്തിന്റെ വിചിത്രഭാവങ്ങളെ മുഴു വന്‍ ആശ്ശേഷിച്ചൊതുക്കാന്‍ പോന്നവണ്ണം വിശാലവക്ഷസാണ്‌ സാഹിത്യം: എന്ന ഭിപ്രായപ്പെടുന്നു. സഹജമായ പ്രചോദനത്തില്‍ നിന്ന്‌ സ്ഥായിയായ വികാരത്തി ലൂടെ സഹൃദയനെ ആത്മവിശ്രാന്തിയിലേക്ക്‌ നയിക്കുന്നവയാണവ. വികാരം (feeling or emotion), afaio@o (thought), ഭാവന (1൩3൮൩3900൩) ശൈലി (style) എന്നിവയാണ്‌ സാഹിത്യത്തിന്റെ മാലികഘടകങ്ങള്‍. സാഹിത്യം പ്രധാന മായും ര്‌ തരത്തിലു. വാമൊഴിയും വരമൊഴിയും. 1.4 വാമൊഴിവരമൊഴികള്‍ ഒരു ജനതയുടെ കൂട്ടായ്മാജീവിതത്തിന്റെ ഭാഗമായി നൈസര്‍ഗികമായി പ ിറവിയെടുക്കുന്നതും പ്രചരിക്കപ്പെടുന്നതുമായ പാട്ടുകള്‍, കഥകള്‍, ഭാഷണങ്ങള്‍ തുടങ്ങിയവ സാഹിത്യസ്വഭാവമുള്ള വാങ്മയങ്ങളാണ്‌. അജ്ഞാതകര്‍ത്തൃകങ്ങ ളും ധാരാളം പാഠഭേദങ്ങള്‍ ഉള്ളതുമായ വാമൊഴിസാഹിത്യം പരിണാമിയായ തിനാല്‍ നിതൃനൂതനങ്ങളാണ്‌. എങ്കിലും പരമ്പരാഗതശൈലിയില്‍ രചിക്കപ്പെട്ട അവ ജീവിതപരിണാമചരിത്രപഠനത്തിന്റെ ഈര്‍ജ്ജസ്രോതസ്സുകളാണ്‌. 261000) കര്‍ത്തൃകങ്ങളായ വരമൊഴിസാഹിത്യം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും പ്രചരിപ്പി ക്കുന്നതുമാണ്‌. സാഹിതൃകാരന്‍ തന്റെ ഉദ്ദേശ്യങ്ങള്‍ സാധൂകരിക്കുന്നതിനുത കുന്ന ശൈലിയും രീതിയും അവലംബിക്കുന്നു. ഭാഷാനിര്‍മ്മിതിയുടെ പുതിയ സാധ്യതകള്‍ ആരായുകയും ഇതരസാഹിത്യരൂപങ്ങളില്‍ നിന്ന്‌ വ്ൃതിരിക്തമാക്കു വാന്‍ വോി നൂതന ആഖ്യാനരീതികള്‍ കത്തൊുകയും ചെയ്യുന്നു. കാലത്തിന്റെ മാറ്റ ങ്ങള്‍ക്കും ആശയാദര്‍ശങ്ങള്‍ക്കും അനുസൃതമായി സാഹിതൃരചനയിലും മാറ്റ 1 ങ്ങള്‍ വരുത്തുന്നു. എന്നാല്‍ പാഠഭേദങ്ങളില്ലാത്തതിനാല്‍ സാമൂഹ്ൃമാറ്റങ്ങള്‍ക്കനു സൃതമായി അവ മാറ്റപ്പെടുന്നില്ല. വാമൊഴിവരമൊഴി സാഹിത്യവ്യത്യാസങ്ങളെ ഇങ്ങനെ ക്രമീകരിക്കാം. വാമൊഴി സാഹിത്യം വര മൊഴിസാഹിത്യം 1. കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെടുകയും വൈയക്തിക സൃഷ്ടി പ്രചരിക്കപ്പെടുകയും ചെയ്യുന്നു ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു 2. അജ്ഞാതകര്‍ത്തൃകത ഇഞാതകര്‍ത്തൃകത 3. നൈസര്‍ഗ്ലികമായി പിറവിയെടുക്കുന്നു ബോധപൂര്‍വ്വം സൃഷ്ടിക്കുന്നു 4. വാമൊഴിവ്യാപനം വരമൊഴി വ്യാപനം 5. സാമ്പ്രദായിക ഇതിവൃത്തവും ശൈലിയും വ്യക്ത്യധിഷ്ഠിത ഇതിവ്ൃ ത്തവും ശൈലിയും 6. ജനകീയമാണ്‌ ജനകീയമാകണമെന്നില്ല 7. പാരമ്പര്യക്കൈമാറ്റം മുഖ്യധര്‍മ്മമാണ്‌ അച്ചടിയിലൂടെ നിലനില്‍ക്കുന്നു 8. പാഠഭേദങ്ങള്‍ ള്‌ പാഠഭേദങ്ങളില്ല 9. പരിണാമിയാണ്‌ പരിണാമിയല്ല 10. കാലദേശാതീതമാണ്‌ കൃത്യമായ കാലദേശഗണന സാധിക്കുന്നു 1.5 വാ മൊഴിവഴക്കങ്ങള്‍ മുഖ്യധാരസാഹിത്യത്തിന്‌ വളരെ മുമ്പ്‌ തന്നെ രൂപം കെഠ്‌, അതിന്‌ സമാന്ത രമായി നിലനിന്ന നാടന്‍സാഹിത്യത്തിലെ വാങ്മയങ്ങളാണ്‌ നാടന്‍കഥകള്‍, നാടന്‍പാട്ടുകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ശൈലികള്‍ തുടങ്ങിയവ. ഒരു സാമൂഹ്ൃജീവി എന്ന നിലയില്‍ മനുഷ്യജീവിതത്തെ കൂടുതല്‍ ഹൃദ്യവും മധുരതര വുമാക്കാന്‍ സഹായിച്ച, ചിട്ടപ്പെടുത്താന്‍ കൂട്ടുനിന്ന, ഈ സാംസ്കാരികത്തനിമ കള്‍ ജീവിതാനുഭവങ്ങളുടെ മാറ്റുരക്കലിലൂടെ സ്വായത്തമാക്കിയ അറിവുകളു ടേയും മനസ്സിന്റെ താളപ്പെടുത്തലിന്റെയും ആകെത്തുകയാണ്‌. 1.5.1 നാടന്‍കഥകള്‍ നിര്‍വചനാതീതമായ ഒരു അനുഭവമാണ്‌ കഥ. ഏതാനും വാക്കുകളില്‍ അവസാനിക്കുന്ന കഥകള്‍ മുതല്‍ മാസങ്ങളോളം പറഞ്ഞാലും തീരാത്ത കഥകള്‍ 1 വരെ ഉങ്കിലും സൂക്ഷ്മപഠനത്തില്‍ ഈ വൈവിധ്യം ഉപരിതലസ്പര്‍ശി മാത്രമാ ണെന്നും ആത്യന്തികമായ ഘടനയില്‍ സമാനങ്ങളാണെന്നും കാണാം. പ്രശ്നവും പ്രശ്നപരിഹാരവും അഥവാ ഇല്ലായ്മയും അവയുടെ നികത്തലുമായ കഥ ന്യൂന ത്തില്‍ നിന്ന്‌ അധികത്തിലേക്കുള്ള സംഭവപരമ്പരകളുടെ അനുക്രമമായ ഗതിയാ ണ്‌."* ഏതൊരു കഥയിലും രൂപപരമായും സ്വഭാവപരമായും ധര്‍മ്മപരമായും (പ്രവൃ ത്തികള്‍ക്കനുസരിച്ചും ധാരാളം വൃത്യസ്തകഥാപാര്രങ്ങളും ആവിഷ്ക്കരണരീതി കളും യിരിക്കും. കഥയിലെ വികാരവിചാരങ്ങള്‍, ഇടപെടലുകള്‍, തദനു ബന്ധസംഭവവികാസങ്ങള്‍, രൂപഭാവങ്ങള്‍, ധര്‍മ്മങ്ങള്‍, തുടങ്ങിയവയും പറയുന്ന ആളുടെ മനോഭാവം, സംഭാഷണചാതുരി, ശബ്ദനിയ്രന്ത്രണം, ഭാവഹാവാദികള്‍, തനിമ, നര്‍മ്മബോധം, രസികത്വം, ഭാഷാപ്രയോഗനൈപുണി, സര്‍ഗ്ഗാത്മകത, ആസ്വാദനക്ഷമത തുടങ്ങിയവയും കഥാശില്പത്തെ പുതുമയുള്ളതും മനോഹരവു മാക്കുന്നു. കേള്‍വിക്കാരില്‍ അവാച്യമായ ഒരനുഭൂതി സൃഷ്ടിച്ചെടുക്കാന്‍ കഥ പ റയുന്നതിലൂടെ സാധിക്കുന്നു. വ്യവസ്ഥാപിതമായ വിദ്യാഭ്യാസരീതികള്‍ ഇല്ലാത്ത അഥവാ ഓപചാരികവിദ്യാഭ്യാസത്തിന്‌ സാധ്യതയില്ലാത്ത ഗ്രാമീണജനതക്കു പോലും വിജ്ഞാനവും ആത്മവീര്യവും കൌശലവും കലപനാചാരുതയും തദുപരി സംസ്‌കാരവും പകര്‍ന്നുകൊടുക്കുന്നതില്‍ നാടന്‍കഥകള്‍ പരമപ്രധാനമായ പ ങകകാണ്‌ വഹിക്കുന്നത്‌. ജന്തുകഥകള്‍, അലാകികകഥകള്‍, ലാകികകഥകള്‍ തുടങ്ങി വളരെ വിപുലമായ ഒരു തലമാണ്‌ നാടന്‍കഥകള്‍ക്കുള്ളത്‌. 1.5.2 പഴഞ്ചൊല്ലുകള്‍ “പലരും പറഞ്ഞ്‌ പഴകിയ ചൊല്ല്‌" എന്നോ “കാലപ്പഴക്കമുള്ള ചൊല്ല്‌” എന്നോ വിശേഷിപ്പിക്കാവുന്ന പഴഞ്ചൊല്ലുകള്‍ വ്ൃൃക്ത്യനുഭവങ്ങളുടെ സാമാന്യ വല്‍ക്കരണത്തിലൂടെ ഒരു സമൂഹം നേടിയ സഞ്ചിതവിജ്ഞാനമാണ്‌. ഓരോരോ സന്ദര്‍ഭങ്ങളിലായി പൂര്‍വ്വികരുടെ നാവിന്‍തുമ്പില്‍ നിന്നും ഉപദേശങ്ങളായും സാമാന്യതത്വങ്ങളായും വസ്തുസ്ഥിതികഥനമായും വാര്‍ന്നുവീണ മൊഴിമുത്തുക ളാണവ. സരസവും സാരവത്തുമായ രീതിയില്‍ തത്വചചിന്തയെ ആവിഷ്ക്കരിക്കുന്ന പഴഞ്ചൊല്ലുകള്‍ക്ക്‌ മഞ്ഞുതുള്ളിയില്‍ പ്രപഞ്ചം എന്ന പോലെ വിപുലമായ ആശ യതലങ്ങളെ അനാവരണം ചെയ്യാന്‍ കഴിവു്‌. വ്ൃക്തിഗതസാഹിത്യരചനയുടെ പ ൂ൪വൃരൂപങ്ങള്‍ എന്ന്‌ പറയാവുന്ന, ലാളിത്യം പ്രസാദം, മാധുര്യം തുടങ്ങിയ ഗുണവി ശേഷങ്ങള്‍ ഉള്ള പഴഞ്ചൊല്ലുകള്‍ സാക്ഷിപ്തഉദ്ബോധനമാണ്‌. ഭാഷയ്ക്ക്‌ ഭംഗിയും ഉക്തിക്ക്‌ വൈചിത്ര്യവും ആശയങ്ങള്‍ക്ക്‌ അഗാധതയും നല്‍കുന്ന തില്‍ പഴഞ്ഞചൊല്ലുകള്‍ക്കുള്ള അസാധാരണമായ കഴിവിനെ ആര്‍ക്കും സംശയി ക്കാനാവില്ല."* ആദിപ്രാസം, അന്ത്യപ്രാസം, അനുപ്രാസം, തുടങ്ങിയ ശബ്ദാലങ്കാര 1 ങ്ങളുടെ പിന്‍ബലം ഇവക്ക്‌ രൂപപരമായ ദൃഡത നല്കുന്നു. ശബ്ദതലത്തിലുള്ള താളാത്മകത, അര്‍ത്ഥഗരിമയിലേക്ക്‌ കടക്കുന്ന നര്‍മ്മബോധം, ഇവകെഠ്‌ പ്രത്യേക സ്മരണീയങ്ങളായ പഴഞ്ചൊല്ലുകള്‍ “അലങ്കാരശാസ്ധ്രത്തിലെ അര്‍ത്ഥാന്തരന്യാസ ത്തില്‍ നിന്ന്‌ അത്രയൊന്നും ഭിന്നമല്ല'.* ആവര്‍ത്തനങ്ങളിലൂടെ പല ശതകങ്ങ ളായി ഒഴുകിവന്നിട്ടുള്ള അവ പദ്യമല്ല, എന്നാല്‍ ഗദ്യവുമല്ല. ഭാഷണശേഷിയും ഭാഷാപ്രയോഗസാമര്‍ത്ഥ്യവും ആശയസംവേദനക്ഷമ തയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴഞ്ചൊല്ലുകള്‍ മനുഷ്യമനസ്സിലെ ആസ്വാ ദ്യതലങ്ങളെയും അലങ്കാരചാതുരിയേയും ഉണര്‍ത്താനും ചിന്താശേഷിയെ വർധി പ്പിക്കാനും ജീവിതാനുഭവങ്ങളെ സ്വയം ബോധ്യപ്പെടുത്താനും സഹായകമാണ്‌. “എഴുതപ്പെട്ട നിയമങ്ങളും വ്ൃയവസ്ഥാപിതങ്ങളായ കോടതികളുമില്ലാത്ത സമൂഹ ത്തില്‍ തര്‍ക്കങ്ങള്‍ ഉാവുമ്പോള്‍ അവക്ക്‌ വിധി കല്‍പിക്കുന്നത്‌ പലപ്പോഴും പഴ ഞ്ചൊല്ലുകളെ ആധാരമാക്കിയായിരുന്നു. നൈജീരിയയില്‍ ഇന്നും കുറ്റ വിചാരണ യിലും തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിലും പഴഞ്ചൊല്ലുകള്‍ സുപ്രധാന പങ്കു വഹിക്കു ന്നു."* പഴഞ്ചൊല്ലുകള്‍ ഒരു വിനോദോപാധിയാണ്‌. നൈതിക വിദ്യാഭ്യാസ ത്തിനുള്ള ഒരു മാധ്യമവുമാണ്‌. ഇവയ്ക്കെല്ലാമുപരി കാര്യം പറഞ്ഞു ഫലിപ്പി ക്കാനുള്ള ശക്തമായ ഉപാധിയും ആചാരമര്യാദകള്‍ക്ക്‌ അംഗീകാരം നല്കുന്ന ഫലവത്തായ വസ്തുതയുമായതിനാല്‍ ഒരു ജനതയുടെ മനസ്സാക്ഷിസൂുക്ഷിപ്പുകള്‍ തന്നെയാണ്‌ അവിടുത്തെ പഴഞ്ചൊല്ലുകള്‍. “സംക്ഷിപ്തമായ രൂപത്തില്‍ അനശ്വര സത്യത്തെ പ്രസ്താവിക്കുന്ന ഈര്‍ജ്ജസ്വലമായ പഴഞ്ചൊല്‍വാക്യങ്ങള്‍ ആലങ്കാരി കതയും അതിശയോക്തിയും പ്രകാശിപ്പിക്കുന്നവയാണ്‌.'" ഒരു സമുദായത്തിന്റെ സംസ്കാരമഹത്ചത്തെയും ഭാഷയുടെ രസികത്വത്തെയും (പകാശിപ്പിക്കുന്നവയാ ണ്‌ അതിൽ നടപ്പുള്ള ചൊല്ലുകള്‍. ഉദാ: കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌. അടിതെറ്റിയാല്‍ ആനയും വീഴും. അപൂര്‍വ്വം ചില പഴഞ്ചൊൽല്‍പ്പാട്ടുകളും ഭാഷയില്‌. ഉദാ: ആനയായാലും അടിതെറ്റ്യാ വീണുപോവുമുറപ്പുതന്നെ നമ്മളും ശക്തരായ്‌ തീര്‍ന്നെന്നാലും ഞാനെന്നഹംഭാവം നല്ലതല്ല ആനകൊടുത്താലും ചെങ്ങാത്യളേ ആശകൊടുക്കല്ലെ ആരുമാര്‍ക്കും ആശനിരാശയായ്‌ തീര്‍ന്നുപോയാ- ലതിലേറെ കഷ്ടത വേറെയില്ല മൂത്തവര്‍ വാക്കും മുതുനെല്ലിക്കേം ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും 1 ആദ്യം ചവര്‍ന്നാലും പിന്നെ പിന്നെ വച്ചെള്ളം പോലും മധുരിച്ചിടും 1.5.3 നാടന്‍ ശൈലികള്‍ പഴഞ്ചൊല്ലുകളുടെ ഒരു ഭാഗം തന്നെയെന്ന്‌ പറയാവുന്ന നാടന്‍ ശൈലികള്‍ ഒരു അംഗവാക്യമോ പദമോ അര്‍ധവാക്യമോ ലഘുവാക്യമോ മഹാവാകൃമോ ഒക്കെയാണെങ്കിലും സാന്ദര്‍ഭികമായി മാര്രം അര്‍ത്ഥത്തെ പ്രദാനം ചെയ്യുന്ന വയാണ്‌. അതിനാല്‍ സാന്ദര്‍ഭികമായി പ്രയോഗത്തിന്‌ അര്‍ത്ഥഭേദങ്ങള്‍ വരാം. പഴ ഞ്ചൊല്ലുകള്‍ പ്രസ്താവനകളെങ്കില്‍ ശൈലികള്‍ അവയുടെ പ്രയോഗവല്‍ക്കരമാ ണ്‌. ഉദാ: രോഗി ഇച്ചിച്ചതും പാല്‌, വൈദ്യന്‍ കല്പിച്ചതും പാല്‍ തേടിയ വള്ളി കാലില്‍ ചുറ്റി 1.5.4 കടങ്കഥ ആബാലവൃദ്ധം ജനങ്ങളും അറിഞ്ഞോ അറിയാതെയോ ഉപയോഗിയ്ക്കു ന്നതും ഇഷ്ടപ്പെടുന്നതുമായ വാമൊഴിരൂപമാണ്‌ കടങ്കഥ. ജീവിതാനുഭവ ങ്ങള്‍ നല്‍കിയ അറിവുകളെ സമുഹം ഗുളികരൂപത്തിലാക്കിയെടുത്ത കടങ്കഥ കള്‍ക്ക്‌ സാധര്‍മ്മ്യവും സാമ്യവും അവലംബമായി നില്‍ക്കുന്നു. വസ്തുതകെറും ധര്‍മ്മം കെറും നാടോടിത്തനിമയുള്ള കടങ്കഥകള്‍ ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക്‌ വളരെ യെളുപ്പത്തില്‍ കാര്യകാരണബന്ധം തിരിച്ചറിഞ്ഞ്‌ ഉത്തരം കത്തൊന്‍ പര്യാപ്ത മായ ഈഹങ്ങള്‍ നിറഞ്ഞ ചോദ്യമോ, പ്രസ്താവനയോ ഗുഡാര്‍ത്ഥവാക്യമോ ആണ്‌. “വിനോദം, ആനന്ദം, വിജ്ഞാനം, ചിന്ത, ആസ്ധാദ്യത, നിരീക്ഷണം തുട ങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വാമൊഴിവാങ്മയമാണ്‌ കടങ്കഥ.” എന്ന്‌ സംഗ്രഹി ഠാഠ. ചുറ്റുപാടുമുള്ള പ്രപഞ്ചം തന്നെയാണ്‌ കടങ്കഥയുടെ വിഷയം. പ്രകൃതി നിരീക്ഷണത്തില്‍ നിന്ന്‌ പിറവിയെടുക്കുന്നവയും ജനജീവിതത്തെയും ജീവിതവീ ക്ഷണങ്ങളെയും തത്വങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമായ കടങ്കഥകള്‍, സാമൂ ഹൃജീവിതത്തിന്റെ ശരിപ്പകര്‍പ്പുകളാണ്‌. പ്രസിദ്ധമന:ശാസ്ര്രജ്ഞനായ സിഗ്മ്‌ ഫ്രോയ്ഡ്‌ ഭാതികമന:ശാസ്ര്രത്തില്‍” കടങ്കഥകളും തമാശകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നു. “കടങ്കഥകള്‍ ഞരമ്പുരോഗ ത്തെയോ മനോരോഗത്തെയോകുറിച്ചുള്ള മന:സംവിധാനത്തിന്റെ ഉല്പാദനം മാത്ര മല്ല, നാക്കുപിഴ, തമാശയുാക്കല്‍, കലാനിര്‍മിതി, രാഷ്ദ്രീയനിയമം, മതങ്ങള്‍ എന്നി വയിലുള്ള ചിട്ടയോടുകൂടിയ പ്രവര്‍ത്തന്രകമവും കൂടിയാണ്‌. അവ പ്രായോഗിക ശാസ്ര്രം, പുരാവസ്തുവിജ്ഞാനം, നരവംശശാസ്ര്രം, രോഗചികിത്സാശാസ്ത്രം 1 എന്നവയിലേക്ക്‌ പുതുതായി വെളിച്ചം കാട്ടാന്‍ ശ്രമിച്ചു.” കടങ്കഥകള്‍ക്ക്‌ ശാസ്ര്രത ത്തിലുള്ള സ്ഥാനത്തെ ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു. കടങ്കഥകള്‍ക്ക്‌ ശാസ്ത്രത്തില്‍ മാത്രമല്ല ജനജീവിതത്തിലും ഒഴി ച്ചുകൂടാനാവാത്ത സ്ഥാനമു എന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ ശ്രീ രാഘവന്‍ പ യ്യനാടിന്റെ ഈ പ്രസ്താവന. “എല്ലാ അറിവുകളും വാമൊഴിയിലൂടെയും അനുഭ വത്തിലൂടെയും അനുകരണത്തിലൂടെയും മാര്രം നേടിയെടുക്കുന്ന ഒരു ജനതക്ക്‌ കടങ്കഥകളും പഴഞ്ചൊല്ലുകളും ജീവിതകാലം മുഴുവന്‍ അവരുടെ നീതിബോ ധത്തെയും ജീവിതാവബോധത്തെയും ക്രമപ്പെടുത്തിയെടുക്കുന്ന വളരെ പ്രധാന പ്പെട്ട ഉപാധികളാണ്‌. പദബോധം, താളബോധം തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ സഹായി ക്കുന്ന കടങ്കഥകള്‍ വിനോദത്തിലൂടെ വിജ്ഞാനലോകത്തേക്ക്‌ നയിച്ച്‌ വിശ്രമവേള കളെ രസകരമാക്കാനും ബുദ്ധികൂര്‍മ്മതയെ ഉണര്‍ത്തി യുക്തിചിന്ത പ്രദാനം ചെയ്യാനും കവിതാവാസന, സഹൃദയത്വം, ഭാഷാപ്രയോഗസാമര്‍ത്ഥ്യം തുടങ്ങിയവ വളര്‍ത്തി സര്‍ഗാത്മകത സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌. രൂപണസ്വഭാവവും അതിശയോക്തിയും ആലങ്കാരികതയുമുള്ള ഇവ അഭേദകലപനകളിലൂടെ ബരദ്ധി കതലങ്ങളെ ഉണര്‍ത്തി താരതമ്യാപഗ്രഥനങ്ങളിലൂടെ ഉത്തരത്തിലെത്തിക്കുന്ന സങ്കീര്‍ണ്ണമാനസിക്രപ്രകിയകള്‍ക്ക്‌ വേദിയൊരുക്കുന്നു എന്നത്‌ വിദ്യാഭ്യാസതല ത്തില്‍ ഇവക്കുള്ള പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കടങ്കഥകള്‍ ഒരു വിജ്ഞാനസരണി തന്നെയാണ്‌. പ്രപഞ്ചദൃശ്യങ്ങള്‍ MOO) കത്തോടെ നോക്കിക്കാണാനും എന്തിലും രസികത്വം ദര്‍ശിക്കാനും മനുഷ്യന്‌ കഴി വു്‌. അതിലൂടെ ബോധപൂര്‍വ്വമല്ലാതെ, നിഷ്കര്‍ഷയില്ലാതെ ജനസമൂഹം ശീലിച്ചു പോന്നവയാണ്‌ കടങ്കഥകള്‍. അതുകെഠുതന്നെ പ്രകൃതി അന്യമായിക്കൊിരിക്കുന്ന ഇന്നത്തെ മനുഷ്യന്‌ നാട്ടറിവിലൂടെ പ്രകൃതിയെ സ്വന്ത മാക്കാനുള്ള ഉപാധികള്‍, സൂന്ദര്യബോധവും പരിസരബോധവും കാവ്യാത്മകതയും ഇണങ്ങുന്ന കടങ്കഥ കള്‍, വളരുന്ന തലമുറക്ക്‌ നല്കുന്നു.2? ഉദാ: അകത്ത്‌ രോമം പുറത്തിറച്ചി -- മൂക്ക്‌ കാട്ടിലൊരു തുള്ളി ചോര - മഞ്ചാടി കടങ്കഥാപ്പാട്ടുകള്‍ മലയാളത്തില്‍ ധാരാളമു. ഉദാ: കടലാസു കലയല്ല ചുടു ചോര നിറമാണ്‌ വിടരില്ല, കൊഴിയില്ല, ഒരുനാളും മലരേത്‌? അറിയാമോ? പറയാമോ കമലാക്ഷി? (ഉ: കോഴിപ്പൂവ്‌) 1 പു കാലത്ത്‌ പുരാണങ്ങള്‍ പോലും കടങ്കഥാപ്പാട്ട രൂപത്തില്‍ അഭ്യസിക്ക പ്പെട്ടിരുന്നു. ഒരുത്തന്‍പോയൊരുത്തിയായ്‌ ഒരുത്തിപെറ്റിരുവരായ്‌ ഇരുവരും കരുത്തരായ്‌ കരുത്തരില്‍ ഒരുവന്റെ ബന്ധൂന്റെ ശ്രതൂന്റെ ഇല്ലം ചുട്ടോന്റെ അച്ഛനേം കാത്തിരിപ്പാണ്‌ ഞാന്‍ (ഉ: കാറ്റുകൊള്ളാന്‍ ഇരിക്കുന്നു) 1.5.5 നാടന്‍പാട്ടുകള്‍ ഒരു ജനവിഭാഗത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ അമൂല്യവും അതുല്യ വുമായ ഘടകമാണ്‌ നാടന്‍പാട്ടുകള്‍. സാഹിത്യപ്രാഗ്രൂപങ്ങളായ ഇവ പരിഷ്ക്കാ രത്തില്‍ നിന്ന്‌ വളരെയകന്ന്‌ നില്ക്കുന്ന ഗ്രാമീണജനതയുടെ ക്നേശപൂര്‍ണമായ ദൈനംദിനജീവിതത്തിന്‌ ഉണര്‍വ്വും ചൊടിയും ചേര്‍ക്കുന്നു. കൂട്ടായ്മയിലെ ചിലര്‍ ഒന്നിച്ച്‌ ചേര്‍ന്ന്‌ ആടിയും പാടിയും വായ്ത്താരിയിട്ടും രൂപം കൊടുത്ത നാടന്‍പാട്ടുകള്‍ ജനങ്ങള്‍ക്കുവി ജനങ്ങള്‍തന്നെ ഒരുക്കിയ പാട്ടുകളാണ്‌. വര മൊഴിയുടെ പ്രചാരത്തിന്‌ വളരെ മുന്‍പ്‌ മുതലേ സാധാരണക്കാര്‍ തങ്ങളുടെ വിചാരങ്ങള്‍ക്കും ഭാവനകൾക്കും ആവിഷ്ക്കാരം നല്‍കിപ്പോന്നത്‌ പ്രധാന മായും നാടന്‍പാട്ടുകളിലൂടെയും മറ്റ്‌ വാമൊഴിവഴക്കങ്ങളിലൂടെയുമാണ്‌. ഈണ ത്തില്‍ പാടാവുന്ന ശീലുകള്‍, ലളിതകോമളമായി താളലയങ്ങളോടെ അവതരിപ്പി ക്കാവുന്നതും ശ്രോതാവിന്‌ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാനും പുന:സ്മരിച്ച്‌ മറ്റു ളളവരെ കേള്‍പ്പിക്കാനും കഴിവുള്ളതുമായ ലളിതപദാവലികള്‍, ഹാസവും പ്രേമവും അമര്‍ഷവും വിപ്രലംഭവും പ്രതിഷേധവും പ്രതികാരവുമെല്ലാം അനുഭു തികളായി സമൂര്‍ത്തകഥാപാര്തങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതി തുടങ്ങി യവകൊല്ലയൊം ശ്രദ്ധേയമാണ്‌ നാടന്‍പാട്ടുകള്‍. സമൂഹത്തിലെ മാനവചോദനകളെ ഒന്നൊഴിയാതെ പ്രതിനിധീകരിക്കുന്ന നാടന്‍പാട്ടുകളില്‍ നല്ലൊരു ശതമാനം അധ മവര്‍ഗ്ഗമെന്ന്‌ അവഗണിച്ചിരുന്ന ജനതയുടെ ജീവിതമാണ്‌ വെളിപ്പെടുത്തുന്നത്‌. നാടന്‍പാട്ടിന്റെ ഒരു വിഭാഗം എന്ന നിലക്ക്‌ നാടന്‍കുട്ടിപ്പാട്ടുപഠനം കൂടുതല്‍ സൂക്ഷ്മവും അപഗ്രഥനാത്മകവുമാവണമെങ്കില്‍ നാടന്‍പാട്ടുകളുടെ ചരിത്രപശ്ചാ ത്തലവും വികാസഘട്ടങ്ങളും വൈപുല്യവും പ്രത്യേകതകളും എല്ലാം പഠനവിധേ യമാക്കേതു. 1.5.5.1 (പാകൃതപ്പാട്ടകളു് ‍ നാടന്‍പാട്ടുകളില്‍ ആദ്യകാലത്തുായവയെ പ്രാകൃതപ്പാട്ടുകള്‍ എന്ന്‌ പറ യാം. പ്രാകൃതപ്പാട്ടുകളെക്കുറിച്ച്‌ പഠനം നടത്തിയ സി.എം. ബൌറ “ആദ്യകാലത്ത്‌ 1 ആഹ്ലാദപ്രകടനം എന്നതില്‍ക്കവിഞ്ഞ്‌ ഈ പാട്ടുകള്‍ക്ക്‌ അര്‍ത്ഥമോ ഉദ്ദേശ്യമോ ഉ റയിരിക്കാനിടയില്ല, പ്രാകൃതമനുഷ്യന്റെ ശ്രദ്ധ സവിശേഷമായി പതിഞ്ഞിരുന്നത്‌ ശബ്ദത്തിന്റെ താളാത്മകതയിലാണ്‌, എന്നഭിപ്രായപ്പെടുന്നു. പ്രകൃതിയെ പൂര്‍ണ്ണ മായും ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന പ്രാകൃതമനുഷ്യന്‍ പ്രകൃതിവസ്തുക്കളില്‍നിന്നും പ്രകൃതിശബ്ദങ്ങളില്‍ നിന്നും താളബോധം സ്വീകരിക്കുകയും തന്റെ ശരീരചലന ങ്ങളിലൂടെയും മറ്റും പ്രകൃതിയെ പ്രീതിപ്പെടുത്തുകയും ചെയ്തു. തന്റെ ഇച്ഛക്കനു സരിച്ച്‌ സ്വാധീനിച്ചുപയോഗപ്പെടുത്തുവാനായി അലാകികശക്തികളോട്‌ ബന്ധം സ്ഥാപിക്കുകയും അതില്‍ വിശ്വസിച്ചുകെ്‌ ആടുകയും പാടുകയും ചെയ്തു. ഒരു ജനതയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഈ പ്രകടനാത്മകപ്പാട്ടുകള്‍ പ്രാകൃതപ്പാട്ടുകളായി പരിണമിച്ചു. (്രാകൃതപ്പാട്ടുകളുടെ സവിശേഷതകള്‍ 1. പാടുന്നതും ആസ്വദിക്കുന്നതും സമൂഹം ഒന്നിച്ചാണ്‌. 2. നിയതമായ അര്‍ത്ഥത്തെ പ്രദാനം ചെയ്യാന്‍ ഇവക്ക്‌ സാധിക്കുന്നില്ല. 3. ശാരീരികചലനങ്ങളെ അനുസരിക്കുന്നവയാണ്‌. 4. നിയതമായ താളമില്ല. 5. പ്രകൃതിതാളങ്ങള്‍ ഉള്‍ക്കൊവയാണ്‌. 6. ആഫഹ്ലാദ്പ്രകടനപരങ്ങളാണ്‌. ക്രമേണ മനുഷ്യന്റെ ജീവിതചുറ്റുപാടും സാഹചര്യങ്ങളും വളര്‍ന്നതോടെ ശാരീരികചലനങ്ങളെ അനുസരിക്കുന്ന പാട്ടുകളുടെ സ്ഥാനത്ത്‌ താളാത്മകശബ്ദ ങ്ങളെ അഥവാ പാട്ടുകളെ അനുസരിക്കുന്ന ചലനങ്ങള്‍ രൂപപ്പെട്ടു. ഭാഷക്ക്‌ കിട്ടിയ ഈ മേല്‍ക്കോയ്മയിലൂടെ അവന്റെ ജീവിതത്തില്‍ വന്ന മാറ്റവും നായാട്ട, തീ, മൃഗങ്ങള്‍ തുടങ്ങിയവയോടുള്ള ബന്ധവും അലാകികശക്തികളോടുള്ള ഭയ ഭക്തി ബഹുമാനങ്ങളും പാട്ടുകളിലൂടെ പ്രകടമായി. കാല്രകമത്തില്‍ പാട്ടുകാരന്റെ മനോഗതങ്ങളും ഇംഗിതങ്ങളും പ്രകടിപ്പിക്കുന്ന വ്യക്തിഭാവനയെ തൊട്ടുണര്‍ത്തു ന്നതോ വികാരോദ്ദീപകങ്ങളോ ആയ പാട്ടുകളും രൂപപ്പെട്ടു. (്രാകൃതപ്പാട്ടുകളുടെ വികാസഘട്ടങ്ങള്‍ പ്രാകൃതപ്പാട്ടുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയ സി.എം. ബറ അവ യുടെ വികാസത്തെ അഞ്ച്‌ ഘട്ടങ്ങളായിത്തിരിച്ചിരിക്കുന്നു. 1. അര്‍ത്ഥമില്ലാത്ത ഒറ്റയടികള്‍ 2. ആശയം ഉള്‍ക്കൊള്ളുന്ന ആവര്‍ത്തിത ഒറ്റയടികള്‍ 1 3, അവ ചേര്‍ന്ന പരമ്പര/ ഖണ്ഡം 4. വിശാലമായ ഖണ്ഡങ്ങള്‍ / വലിയ ഭാഗങ്ങള്‍ 5. വരികളോ ഖണ്ഡങ്ങളോ ചേര്‍ന്ന വലിയ രചനകള്‍.2: (്രാകൃതപ്പാട്കളടും നാടന്‍പാട്ടുകളും പ്രാകൃതപ്പാട്ടുകള്‍ക്കും ആധുനികകവിതകള്‍ക്കും ഇടയ്ക്കാണ്‌ നാടന്‍പാട്ടു കളുടെ സ്ഥാനം. പ്രാകൃതപ്പാട്ടുകള്‍ തീര്‍ത്തും സാമൂഹൃസ്വഭാവം കാണിക്കുന്നവ യെങ്കില്‍ ആധുനികകവിത പൂര്‍ണമായും വൈയക്തികസ്വഭാവം പുലര്‍ത്തുന്നവ യാണ്‌. എന്നാല്‍ നാടന്‍പാട്ടുകളില്‍ സാമുഹ്യസ്വഭാവത്തോടൊപ്പം അവിടവിടെ യായി വൈയക്തികഭാവനാതലങ്ങളും പ്രകടമാകുന്നു. 1.5.5.2 നാടന്‍പാട്ടുകള്‍ നാടന്‍പാട്ടുകളിലെ സ്വഭാവസവിശേഷതകള്‍ 1. വാമൊഴിവഴക്കം :- വാമൊഴിയായി പ്രചരിക്കുന്നതിനാല്‍ പ്രാദേശിക തയും ധാരാളം പാഠഭേദങ്ങളും ള്‌. 2. നിര്‍വൈയക്തികത:- വ്യക്തിഭാവനയും വ്യക്തിശൈലിയും താരത മ്ൃയേന തീരെ കുറവാണ്‌. കൂട്ടായ്മയുടെ അഭിലാഷപ്രകടനങ്ങളോ ഉല്ലാസ പ്രകാശനമോ ആണ്‌ ദൃശ്യമാവുന്നത്‌. 3, അനുഭവാവിഷ്ക്കരണം:- അനുഭവപരിധിക്കകത്തുള്ള കാര്യങ്ങ ളാണ്‌ നാടന്‍പാട്ടിലെ പ്രതിപാദ്യം. കേട്ടുകേള്‍വികള്‍, ഐതീഹ്യം, പുരാ വൃത്തം, വിശ്വാസം തുടങ്ങി ഭാതികവും മാനസികവുമായ അനുഭവതലങ്ങ ളുടെ പുനരാഖ്യാനമാണിവിടെ നടക്കുന്നത്‌. 4. ഭാഷാലാളിത്യം:- സാമാന്യജനങ്ങളുടെ വ്യവഹാരഭാഷയോട്‌ അടുപ്പ മുള്ള ഭാഷയായിരിക്കും നാടന്‍ പാട്ടിന്റേത്‌. അതിനാല്‍ പ്രാദേശികസാമൂ ഹികഭാഷാഭേദങ്ങള്‍ ധാരാളമായി കാണാം. 5. താളാത്മകത:- നിയമവല്‍ക്കരിക്കപ്പെട്ട വൃത്തവ്യവസ്ഥകള്‍ക്കപ്പുറത്ത്‌ താളവാദ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന അടിസ്ഥാനവ്യവസ്ഥകളുമായി സാദൃശ്യമുള്ള ഈണവ്യവസ്ഥയാണ്‌ നാടന്‍പാട്ടിനുള്ളത്‌. അക്ഷരസംഖ്യ യല്ല താളക്രമമാണ്‌ പാട്ടുകള്‍ ചൊല്ലുന്നതിന്നാധാരം. 1 6. ഉപസംസ്കാരപ്രതിഫലനം:- നാടന്‍പാട്ടുകളില്‍ പലതും ഉപസം സ്‌കാരങ്ങളുടെ ഉല്പന്നമാകയാല്‍ പ്രാദേശികവും വര്‍ഗപരവുമായ സ്വഭാ വവിശേഷങ്ങള്‍ പാട്ടുകളില്‍ പ്രതിഫലിക്കുന്നു. 7. ചലനാത്മകത:- വരമൊഴിസാഹിത്യത്തിലേതു പോലെ പ്രകൃതി, വികാ രം, ശരീരം, സ്ഥലം, തുടങ്ങിയവയെക്കുറിച്ചുള്ള ദീര്‍ഘവര്‍ണ്ണനകള്‍ നാടന്‍പാട്ടില്‍ സാധാരണയായി കാണുകയില്ല. സംഭവങ്ങളെ ചടുലമായും അനുക്രമമായും വിവരിച്ചുപോരുന്ന ആഖ്യാനരീതിയിലുള്ള അവ ചലനാത്മകസ്വഭാവം പുലര്‍ത്തുന്നു. നാടന്‍പാട്ടിലെ ഭാഷ പഴന്തമിഴില്‍നിന്ന്‌ മലയാളമായി പരിണമിച്ചപ്പോള്‍ ഭാഷയില്‍ സംഭവിച്ച മാറ്റങ്ങള്‍ നാടന്‍പാട്ടിലും കാണാമെങ്കിലും പലയിടത്തും പഴയ ഭാഷാസ്വാധീന ങ്ങള്‍ നിലനില്‍ക്കുന്നു. ഒപ്പം പ്രാദേശിക വാമൊഴി ഉച്ചാരണവിശേഷങ്ങള്‍ അതേ പോലെ പകര്‍ന്നിരിക്കും. ഉദാ:- നെറ്റീല്‍്‌ (നെറ്റിയില്‍), പാച്ചോറ്‌ (പാല്‍ച്ചോറ്‌), കച്ചോടം (കച്ചവടം), ഇട്ത്തു (എടുത്തു), അമ്മേടെ (അമ്മയുടെ). മാനകഭാഷയില്‍ കാണാത്ത കുറേ ക്രിയാപദബന്ധങ്ങള്‍ നാടന്‍പാട്ടുകളില്‍ 9. ഇവയില്‍ ചിലതിന്‌ ശൈലീസ്വഭാവവും കാണാം. ഉദാ: തോറ്റ്‌ തുന്നം പാടുക (അമ്പേ പരാജയപ്പെടുക) മനസ്സ്‌ നെനക്കുക (വിചാരിക്കുക), ചിതം വരുത്തുക (ശുഭ്ധി വരുത്തുക). വാമൊഴിച്ചൊല്ലുകളുടെ ഒരു കലവറയാണ്‌ നാടന്‍പാട്ടുകള്‍. ഉദാ:- അടവേ (മുഴുവന്‍) പിന്നി (ദോഷം) കോലുക (ധ്യാനിക്കുക), ചങ്ങാരം (സദ ന്താഷം). വിളിച്ചു പറയല്‍ രീതിയാണ്‌ നാടന്‍പാട്ടുകളിലെ ആഖ്യാനരീതി. “ഏ' എന്ന നിപാതമാണ്‌ ഇതിന്‌ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. ഉദാ: സൂര്യനുദിച്ചു ക൦ ആനപ്പുറമേറി പോകുന്നു. ചില പാട്ടുകളില്‍ “അല്ലോ” എന്ന വാകൃപൂരകവും ഉപയോഗിച്ചുകാണാം. ഉദാ: പൂമരമൊക്കെയും പൂവണിഞ്ഞല്ലോ പൂരം വന്നല്ലോ മയയ്‌്‌ കൊള്ളുന്നല്ലോ. നാടന്‍പാട്ടുരചന 1 നാടന്‍പാട്ടിന്റെ രചനയെ “കവികെട്ടല്‍' എന്ന്‌ പറയാം. മുന്‍കൂട്ടി ഒരുക്കിയ ചേരുവകള്‍ അടിസ്ഥാനമാക്കി പുതിയ കഥകള്‍ ചമച്ചുാക്കുക എന്നതാണ്‌ “കവി കെട്ടല്‍' എന്നതുകൊര്‍ത്ഥമാക്കുന്നത്‌. ഓരോ പാട്ടുസമൂഹത്തിനും അതിന്റേതായ പ്രമേയസ്വഭാവവും രചനാപശ്ചാത്തലവുമനുസരിച്ച്‌ വ്ൃയതൃയസ്തമായ കവികെട്ടലു കള്‍ യിരിക്കും. ഈ ഒരുക്കുശീലുകള്‍” ഒരേ വര്‍ഗത്തില്‍പ്പെട്ട നാടന്‍പാട്ടു കള്‍ക്ക്‌ സ്വഭാവസാദൃശ്യം നല്‍കുന്നു. നാടന്‍പാട്ടില്‍ താളം മുറിയാന്‍ പാടില്ല. ആശയം പൂര്‍ത്തിയാകുമ്പോഴും താളമൊപ്പിക്കാനും താള്ക്രമത്തെ നിലനിര്‍ത്താനും വോി വിശേഷിച്ച്‌ അര്‍ത്ഥം കല്‍പിക്കാതെ ചില പദങ്ങള്‍ പാട്ടുകളില്‍ ഏച്ചുകെട്ടാററ്‌. ഇവയെ 'നികത്തുമൊഴി കള്‍ ' എന്നോ ഏപ്പുചൊല്ലുകള്‍” എന്നോ പറയുന്നു. ഉദാ:- പറയുന്നുഠോമന കുഞ്ഞൊതേനന്‍ - “ഓമന, കുഞ്ഞ്‌” എന്നെത്തുണക്കണം നേര്‍ചങ്ങാതി - ‘ene’ വേണെമെന്ന്‌ കരുതുന്നു പൊന്നയ്യപ്പന്‍ - “പൊന്ന്‌ നാടന്‍പാട്ടിന്റെ തനത്‌ സ്വഭാവത്തെ പ്രദര്‍ശിപ്പിക്കാത്ത പല പാട്ടുകളും നാടന്‍പാട്ടു സമാഹരണങ്ങളില്‍ കത്തൊവുന്നതാണ്‌. നാടന്‍പാട്ട്‌ ശേഖരിക്കു മ്പോള്‍ ശ്രദ്ധിക്കേ കാര്യങ്ങള്‍. 1. അജ്ഞാതകര്‍ത്തൃകമാണ്‌ എന്നതുകൊഠോ കര്‍ത്തൃകത്വം രേഖപ്പെടുത്തി യിട്ടില്ല എന്നതുകൊഠോ പ്രാദേശികഭാഷാസ്വഭാവങ്ങള്‍ ള്‍ എന്നതുകൊഠാ, പ ട്ട്‌ നാടന്‍പാട്ടാവണമെന്നില്ല. 2. പാട്ടില്‍ വിവരിച്ച സംഗതിയും പാട്ടുായ കാലവും തമ്മില്‍ വിടവുായിരിക്കു വാന്‍ സാധ്യതയുള്ളതിനാല്‍ നാടന്‍പാട്ടിന്റെ കാലം പ്രതിപാദൃത്തില്‍ നിന്ന്‌ കത്തൊന്‍ സാധിക്കണമെന്നില്ല. 3. കൃത്യമായ പ്രാദേശികത തെളിയിക്കാന്‍ സാധ്യമല്ല. 4. പൌരാണികേതിവ്ൃത്തങ്ങളെ അവലംബമാക്കിയുള്ള കഥാഖ്യാനങ്ങള്‍, ദൈവസ്തുതികള്‍ തുടങ്ങിയവയില്‍ നാടന്‍ പാട്ടുകളുടെ സാമാനൃസ്വാഭാ വങ്ങള്‍ കുറവാണ്‌. 5. പാട്ടുകളില്‍ കാണുന്ന കലര്‍പ്പുഭാഷ മലയാളികളുടെ വൃവഹാരഭാഷയുടെ പ്രതിഫലനമാണെന്ന്‌ കരുതാനാവില്ല. ഉദാ:- തിരുവിതാംകൂറിലെ പാട്ടുക ളിലെ തമിഴ്സ്വാധീനം. 2 6. ചിലപ്പോള്‍ ഉപസമൂഹങ്ങള്‍ മറ്റ്‌ സമൂഹങ്ങളുമായി ഇടപഴകുമ്പോള്‍ തങ്ങ ളുടെ ആചാരങ്ങളും മൊഴിഭേദവും ആകാവുന്നിടത്തോളം മറച്ചുപിടിക്കാന്‍ ശ്രമിക്കും. നാടന്‍പാട്ടിലും ഈ മനോഭാവം ഉഠാവാന്‍ സാധ്ൃതയ്യു്‌. നാടന്‍പാട്ട്‌ -സവിശേഷതകള്‍ നാടന്‍പാട്ടുകളുടെ സവിശേഷതകളെ ഒറ്റവാക്കുകളില്‍ ഇങ്ങനെ അട യാളപ്പെടുത്താം. 1. വാമൊഴിവ്യാപനം 2. കൂട്ടായ്മാക്രേനദ്രിതം 3. അജ്ഞാതകര്‍ത്തൃത്വം 4. പാഠഭേദങ്ങള്‍ 5. പരിണാമം 6. പദാവര്‍ത്തനത 7. താളാത്മകത 8. സ്വത:സ്ഫുരണശക്തി 9. നാടന്‍ ശൈലി 10. സാര്‍വ്വലാകികത നാടന്‍പാട്ടുകളെ നിര്‍വചിക്കുക എളുപ്പമല്ല. മാത്രമല്ല സവിശേഷതകളെ മുന്‍നിര്‍ത്തി നാം നിര്‍മ്മിക്കുന്ന നിര്‍വചനങ്ങള്‍ പലപ്പോഴും അപൂര്‍ണങ്ങളുമാണ്‌. എങ്കിലും ഒരു ജനവിഭാഗത്തിന്റെ സാംസ്‌കാരികചരിത്രത്തെ ലളിതവും സ്വത:സിദ്ധവുമായ രീതിയില്‍ വെളിപ്പെടുത്തുന്നതും ചുല്‍നിന്ന്‌ ചിലേക്ക്‌ പകരു ന്നവയുമായ, കൂട്ടായ്മാസൃഷ്ടികളായ പാട്ടുകളാണ്‌ നാടന്‍പാട്ടുകള്‍”. “ജന ങ്ങള്‍ക്കുവോി ജനങ്ങള്‍തന്നെ ജീവിതസന്ദര്‍ഭങ്ങളില്‍ ഒരുക്കിയ പാട്ടുകളാണവ്‌. നാടന്‍പാട്ട്‌ - അവതരണരീതികള്‍ നാടന്‍പാട്ടുകള്‍ മൂന്ന്‌ തരത്തില്‍ അവതതരിപ്പിക്കപ്പെടാറു. 1. എല്ലാവരും ഒത്തുചേര്‍ന്ന്‌ പാടുക. ഉദാ:- ചടങ്ങുസംബന്ധമായ പാട്ടുകള്‍, കീര്‍ത്തനങ്ങള്‍, ചില കളിപ്പാട്ടുകള്‍. 2. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ അതേറ്റുപാടുകയും ചെയ്യുക, ഉദാ:- വടക്കന്‍പാട്ടുകള്‍, കോതാമൂരിയാട്ടപ്പാട്ട്‌, തിരുവാതിരപ്പാട്ടുകള്‍. 2 3, ഒരാള്‍ പാടുക, മറ്റുളളവര്‍ ഏതെങ്കിലും പ്രധാനപ്പെട്ട ചില വരികളോ താള സഹിതശബ്ദങ്ങളോ ക്രമമായി ആവര്‍ത്തിക്കുക. ഉദാ:- പൂരക്കളിപ്പാട്ടുകള്‍, കോല്‍ക്കളിപ്പാട്ട്‌, വട്ടക്കളിപ്പാട്ട്‌. നാടന്‍പാട്ട്‌ ശേഖരണം പാശ്ചാത്യവല്‍ക്കരണം, നഗരവല്‍ക്കരണം യ്നത്രവല്‍ക്കരണം തുടങ്ങി യവ നമ്മുടെ കുടുംബബന്ധങ്ങളിലും കാര്‍ഷിക, പരമ്പരാഗതതൊഴില്‍ മേഖലക ളിലും സൃഷ്ടിച്ച ആഘാതം നാടന്‍പാട്ടുകളുടെ സ്വാഭാവികവ്യാപനത്തിന്‌ വിഘാ തമായി. സാംസ്‌കാരികസ്രോതസ്സുകളായ വാമൊഴിവാങ്മയങ്ങളെ സ്വാഭാവിക മായി സംരക്ഷിക്കാന്‍ സമൂഹത്തിന്‌ കഴിയാത്ത അവസ്ഥയില്‍ സംരക്ഷണാര്‍ത്ഥം ലിഖിതമാക്കി മാറ്റി ശേഖരിക്കുകയേ തരമുള്ളൂ. എന്നാല്‍ വാചികരൂപങ്ങള്‍ക്ക്‌ ലിഖിതരൂപങ്ങള്‍ നല്‍കി ശേഖരിക്കുമ്പോള്‍ ഫോക്ലോറിന്റെ പല സ്വഭാവങ്ങളും നഷ്ടപ്പെട്ട്‌ തികച്ചും യാന്ത്രികമാവുന്നു. അവതരണസന്ദര്‍ഭം, രീതി, പ്രാദേശികത, പ്രചാരത്തിലുായിരുന്ന ജനവിഭാഗങ്ങള്‍ തുടങ്ങി അതിന്റെ തനിമയും സ്വഭാവികതയും ഗുണവും നഷ്ടപ്പെട്ടുപോവുന്നു. കൂടാതെ വാചികത്തിന്റെ രീതി, അഥവാ ചൊല്ലുന്നരീതി, ഈണം, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍, സ്ഥായി, മൌനം, ചിരി തുടങ്ങിയ പ്രകടനങ്ങള്‍, സംഗീതാത്മ കത ഇവയുടെയൊന്നും നിജസ്ഥിതി രേഖപ്പെടുത്താനോ ബോധ്യപ്പെടുത്താനോ ലിഖിതരൂപങ്ങള്‍ക്ക്‌ കഴിവില്ല. അതിനാല്‍ പലപ്പോഴും അതിന്റെ താളലയങ്ങളും രസവും ആഹ്ലാദകാരിത്വവും അന്യമാവുന്നു. എന്നാല്‍ ഇവയുടെ ശേഖരണത്തി ലൂടെ നാടോടിജീവിതം, സംസ്കാരം തുടങ്ങിയവ കത്തൊന്‍ ഒരു ശ്രമം നടക്കുന്നു എന്നതും ആശ്വാസകരമാണ്‌. കേരളഫോക്ലോര്‍ അക്കാദമി, മലബാര്‍ ഫെലോസ്‌ ഓഫ്‌ ഫോക്ലോര്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട, നാട്ടറിവുപഠനക്രേനദ്രം, കനവ്‌ തുടങ്ങി നിരവധി സംരംഭങ്ങള്‍ നാടന്‍പാട്ടുകള്‍ ശേഖരിക്കുന്നു. സര്‍വ്വശിക്ഷാ അഭിയാന്റെ പുതിയ പാഠ്യപദ്ധതി, ഗവേഷണതലങ്ങളിലെ അംഗീകാരം തുടങ്ങിയവ സമൂഹത്തിലും ഇവ സംരക്ഷിക്കപ്പെടണമെന്ന അവബോധം സൃഷ്ടിക്കാന്‍ സഹാ യിച്ചിട്ടു്‌. ദൃശ്യാവിഷ്ക്കരണമാവുമ്പോള്‍ അതിന്‌ പൊലിമ കൂട്ടാനായി പല കൃത്രിമ മാര്‍ഗ്ഗങ്ങളും കടന്നു വരാം. സംഗീതാവിഷ്ക്കരണം, സംവിധായകന്‍, പാടുന്ന വ്യക്തി, ഉപകരണങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി പല മാറ്റങ്ങളും വരാം. ഈണം, താളം തുടങ്ങിയവ മാറ്റപ്പെട്ട പുതുരൂപത്തെ പ്രാപിക്കാം. കച്ചവടവല്‍ക്ക രണത്തിന്റെ സാധ്യതകള്‍ക്കനുസൃതമായി മന:പൂര്‍വ്വം മാറ്റങ്ങള്‍ വരുത്തിയേക്കാം. 2 ഇങ്ങനെ വ്യാപരിക്കപ്പെടുന്ന നാടന്‍പാട്ടുകളില്‍ അതിന്റെ യഥാതഥമായ അ ന്ത:സ്സത്ത നഷ്ടപ്പെടാനും മറ്റൊരു രൂപത്തില്‍ വ്യാപരിക്കാനും ഇടവരുന്നു. നാടന്‍പാട്ടുകളുടെ സ്വാഭാവികമായ ഉപയോഗവും പാലനവും അപ്രായോഗികമായ തുകെഴുതന്നെ കാലപ്രവാഹത്തില്‍ എല്ലാം നഷ്ടപ്പെട്ട, ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരാതിരിക്കാനെങ്കിലും നാടന്‍പാട്ടുസമാഹാര ങ്ങളെയും പഠനങ്ങളെയും പ്രോത്സാഹിപ്പിക്കോിയിരിക്കുന്നു. പൂര്‍വ്വകാലങ്ങളില്‍ നാടന്‍പാട്ടുകളെ സാന്ദര്‍ഭികമായി ഉപയോഗിക്കുകയും ജീവിതത്തില്‍ പകര്‍ത്തു കയും അനുഭവിക്കുകയും ചെയ്ത വ്യക്തികളെയും സമൂഹങ്ങളെയും കത്തെൊി നേരിട്ട ശേഖരിക്കുകയാണ്‌ ഏറ്റവും ഉചിതം. അതിന്‌ പ്രയാസം നേരിടുന്ന സന്ദര്‍ഭ ങ്ങളില്‍ പൂര്‍വ്വികരുടെ സമാഹരണങ്ങളെയും ആശ്രയിക്കാവുന്നതാണ്‌. 2 നാടന്‍പാട്ട്‌ - ശേഖരണത്തിലെ പരിമിതികള്‍ ജാതിവ്യവസ്ഥയുടെയും തൊഴില്‍ മേഖലകളുടെയും ശിഥിലീകരണ ത്തോടെ മൂടപ്പെട്ടു കിടക്കുന്ന നാടന്‍പാട്ടിനെ മറനീക്കി പുറത്തെത്തിക്കുക എന്നത്‌ ഏറെ ശ്രമകരമായ ഒന്നാണ്‌. യഥാര്‍ത്ഥ ആവേദകരെ കത്തൊനും അറിവുകള്‍ ശേഖരിച്ച്‌ ലക്ഷ്യത്തെ സാധൂകരിക്കാനും ഇന്നിന്റെ കച്ചവടലോകത്ത്‌ ധാരാളം കട മ്പകള്‍ കടക്കോിയിരിക്കുന്നു. മാതമല്ല ആവേദകനോ സമ്പാദകനോ, വ്യക്തിപര മായി വരുന്ന കേള്‍വിക്കുറവ്‌, ലേഖനപ്പിശകുകള്‍, ഭാഷാഭേദങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയും ആവേദകരുടെ ശാരീരികമാനസിക്രപ്രശ്നങ്ങളും ഈ വ്യക്തികളുടെ ഉത്സാഹം, സമയം, ക്ഷമ, അന്വേഷണത്ചര, വ്യക്തിത്വം തുടങ്ങി യവയും ശേഖരണത്തെ സ്വാധീനിക്കുന്നു. നാടന്‍പാട്ടുകള്‍ - ഇന്ന്‌ സമൂഹമനസ്സിലും ജീവിതത്തിലും വന്ന മാറ്റങ്ങള്‍ മനുഷ്യനെ നാട്ടുസ്വത്വ ത്തില്‍നിന്നകറ്റിയപ്പോള്‍ നാടന്‍പാട്ടുകള്‍ക്കും അന്യവല്‍ക്കരണം നേരിട്ടു. ഭവിഷ്യ ത്തുകള്‍ തിരിച്ചറിഞ്ഞ സാഹിത്യകുതുകികള്‍ അവയുടെ സംരക്ഷണാര്‍ത്ഥം പ്രയ ത്നങ്ങള്‍ ആരംഭിച്ചു. വാമൊഴിരൂപങ്ങള്‍ വരമൊഴിയായി ശേഖരിക്കപ്പെട്ടു തുടങ്ങി യിരിക്കുന്നു. ചര്‍ച്ചുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കപ്പെടുന്നു. വിദ്യാഭ്യാ സവിചക്ഷണരും പാഠപുസ്തകക്കമ്മിറ്റിയുംവരെ അവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യുകയും പാഠ്യവിഷയമായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. മാധ്യമസ മൂഹം, പ്രതമാസികകള്‍, പുസ്തകങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ പ്രോഗ്രാമുകള്‍, സിഡികള്‍ തുടങ്ങി പല മേഖലകളിലേയ്ക്ക്‌ നാടന്‍പാട്ടുകള്‍ പ ുനഃസംഘടിക്കപ്പെട്ടിരിക്കുന്നു. സിനിമകളിലും മറ്റും നാടന്‍ പാട്ടിന്റെ ഈണം, താളം, രീതി, ആഖ്യാനശൈലി തുടങ്ങിയവ സ്വീകരിച്ച്‌ അവതരിപ്പിക്കുയും അവ ജനകീയമാവുകയും ചെയ്യുന്നു. 2 നാടന്‍പാട്ടുകളുടെ ധര്‍മ്മം പാരമ്പര്യത്തിലൂടെ തുടര്‍ന്നുവരുന്ന ജീവിതസംസ്‌കാരത്തെ സ്വരൂപിച്ച്‌ സഞ്ചയിക്കുന്ന നാടന്‍പാട്ടുകളില്‍ ഒരേ സമയം ചരിത്രവും ഭാവിയും സമ്മേളിക്കുന്നു. ജീവിതത്തിന്റെ, ജീവിതസങ്കല്പത്തിന്റെ ഭാഷാരൂപമായി, താള ബോധമായി ഇവ വര്‍ത്തിക്കുന്നു. അനുനിമിഷം പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഇവ രേഖപ്പെടുത്താത്തതിനാല്‍ ഓര്‍മ്മകളില്‍ ഉറങ്ങിക്കിടക്കും. ആചാരാനുഷ്ഠാന ങ്ങളുടേയോ, ഉത്സവങ്ങളുടേയോ, തൊഴിലിന്റെയോ അനുകൂല സന്ദര്‍ഭങ്ങളില്‍ പ ുറത്തേക്കു പ്രവഹിക്കുന്ന നാടന്‍പാട്ടുകള്‍ പലനിലകളില്‍ മനസിനെ സര്‍ഗ്ലാത്മകമാക്കുന്നു. “പട്ടാളക്കാരുടെ കവാത്തുപാട്ടും എണ്ണല്‍പാട്ടും നാവിക രുടെ വഞ്ചിപ്പാട്ടും ജോലിയുടെ കാഠിന്യം കുറക്കുന്ന സമയംകൊല്ലികള്‍ മാത്രമല്ല അവരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുക വഴി അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നവ കൂടിയാണ്‌.2* വിനോദം, വിജ്ഞാനം, യുക്തിചിന്തനം, നിരീക്ഷണപാടവം, തുടങ്ങിയവ യോടൊപ്പം ചുറ്റുപാടിനെ മനസ്സിലേക്ക്‌ ആവാഹിക്കുന്നതിലൂടെ സ്നേഹം, കാരുണ്യം, ധൈര്യം, രസികത്വം, കൌശലം, ഭാവന, സഹകരണമനോഭാവം, ധര്‍മ്മ ബോധം, ത്യാഗം, സഹാനുഭൂതി, ഭൂതദയ, വിശ്വാസം തുടങ്ങിയ സ്വഭാവസവിശേഷ തകളെ ഉണര്‍ത്തി വ്യക്തിയിലെ സാമൂഹൃസത്തയെ പ്രബലമാക്കാന്‍ നാടന്‍പാട്ടു കള്‍ കാരണമാകുന്നു. തന്നെപ്പോലെ അനേകര്‍ ഉള്ള ഈ സമൂഹത്തില്‍ ചിന്തകളും വികാരവിചാരങ്ങളും എല്ലാവര്‍ക്കുമുന്നെം അതുകെഴുതന്നെ തന്റെ പെരുമാറ്റ ത്തില്‍ പല ക്രമീകരണങ്ങളും വരുത്തേതാണ്‌ എന്നുമുള്ള സമൂഹീകരണചിന്ത വ്ൃക്തിമനസ്സുകളില്‍ വളരാന്‍ ഇട വരുത്തുന്നു. കുടുംബം, വ്യക്തിബന്ധങ്ങള്‍, രക്തബന്ധങ്ങൾ, വ്യക്തിധര്‍മ്മങ്ങള്‍, സ്വഭാവവിശേഷതകള്‍, തുടങ്ങിയവയെ അപ ഗ്രഥിച്ച്‌ ധര്‍മ്മാധര്‍മ്മബോധത്തെ ഉറപ്പിക്കാനും അതത്‌ കൂട്ടായ്മകളിലെ പ്രത്യേകത കള്‍ വിശ്വാസങ്ങള്‍, ആചാരനുഷ്ഠാനാദികള്‍, സാംസ്്‌കാരികപാരമ്പര്യം തുടങ്ങി യവയിലൂടെ ജനതയെ ആഴത്തില്‍ ഉള്‍ക്കൊള്ളാനും നാടന്‍പാട്ടുകള്‍ക്ക്‌ ശക്തിയുു്‌. “ഒരു സംസ്കാരത്തിന്റെ കാതലായ വശം അത്‌ അനുശാസിക്കുന്ന പെരുമാറ്റച്ചട്ടങ്ങ ളാണ്‌. ഇവയെ നിലനിര്‍ത്തേത്‌ സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്നി രിക്കെ, അതിനുള്ള മാര്‍ഗ്ഗങ്ങളും സമൂഹം സ്വയം കത്തുന്നു. പലപ്പോഴും ഈ ധര്‍മ്മം നിര്‍വ്ൃവഹിക്കുന്നത്‌ ഫോക്ലോറാണ്‌ € എന്ന്‌ അലന്‍ഡന്‍ഡസ്‌ അഭിപ്രായ പ്പെടുന്നത്‌ ഈ അര്‍ത്ഥത്തിലാണ്‌. വയലേലകളില്‍ അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ നാവിന്‍തുമ്പില്‍ നിന്ന്‌ ഉതിര്‍ന്ന്‌ വീഴുന്ന ഈരടികള്‍ക്കു പോലും ധര്‍മ്മമ2ു7 . പുരാവൃത്തങ്ങള്‍, പുരാണ 2 ങ്ങള്‍, ഇതിഹാസങ്ങള്‍, വീരകഥകള്‍, ഐതീഹ്യങ്ങള്‍ തുടങ്ങിയവയിലൂടെ ഒരു ജനതയുടെ ആത്മവീര്യത്തെ ഉള്‍ക്കൊള്ളാന്‍ നാടന്‍പാട്ടുകള്‍ക്ക്‌ സാധിക്കുന്നു. ഓപചാരികവിദ്യാഭ്യാസത്തിന്‌ സാഹചര്യമില്ലാത്ത ഗ്രാമീണജനതക്കുപോലും ഭാവനയും കല്പനാചാരുതയും ജീവിതായോധനശേഷിയും തദുപരി സംസ്കാ രവും പകര്‍ന്നു നല്‍കുന്നതിലൂടെ ഒരു ലോകവീക്ഷണത്തെ സ്വായത്തമാക്കാന്‍ പ്രാപ്തമാക്കുന്നു. പദബോധം, താളബോധം, സംഗീതം, രൂപഭംഗി, അലങ്കാരം, സഹൃദയത്വം, ആസ്വാദനക്ഷമത, കവിതാവാസന, നിരീക്ഷണപടുത തുടങ്ങിയവ ആര്‍ജ്ജിച്ചെടു ക്കാനും ശബ്ദാര്‍ത്ഥതലങ്ങളിലൂടെ യുക്തിചിന്തയും ഉള്‍ക്കാഴ്ചയും വളര്‍ത്തിയെ ടുക്കാനും നാടന്‍പാട്ടുകള്‍ സഹായിക്കുന്നു. നാടന്‍പാട്ടുകള്‍ സംഭാഷണചാതുര്യം, വപദ്രപപയോഗസാമര്‍ത്ഥ്യം, ആഖ്യാനം തുടങ്ങിയ ഭാഷാനൈപുണികളെ വികസി പ്പിക്കുന്നു. ഭാഷയ്ക്ക്‌ ഭംഗിയും ഉക്തിയും വൈചിത്രയവും നല്‍കുന്ന നാടന്‍പാട്ടു കള്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തെ പ്രതിഫലിപ്പി ക്കുന്നതിലൂടെ സമത്ചചിന്തയും കൂട്ടായ്മാമനോഭാവവും ആര്‍ജ്ജിച്ചെടുക്കാന്‍ പ്രേരകമാവുന്നു. “നാടന്‍പാട്ടിന്റെ വ്യാപനം രു രീതിയിലാണ്‌ 1) കാലപരം, 2) ദേശപരം. കാലപരം തലമുറകളിലൂടെയുള്ള വ്യാപനവും ദേശപരം ഒരു വ്യക്തി യില്‍ നിന്ന്‌ സ്ഥലം കെറ്‌ വ്യത്യസ്തരായ വ്ൃക്തികളിലേക്കും പ്രദേശങ്ങളിലേക്കു മുള്ള സംക്രമണവുമാണ്‌.ഃ ആ നിലക്ക്‌ ചരിത്രപഠനത്തിനുള്ള ഒരു മുഖ്യ ഉപാധികൂടിയായ നാടന്‍പാട്ടുകള്‍ മനസ്സിലും ജീവിതത്തിലും താളത്തെ ക്രമീകരി ക്കുകയും ജീവിതത്തെ ആയാസരഹിതമാക്കുകയും ചെയ്യുന്നു. 2 നാടന്‍പാട്ടുകള്‍ - വര്‍ഗ്ലീകരണം നാടന്‍പാട്ടുകളുടെ വര്‍ഗ്ഗീകരണം സങ്കീര്‍ണ്ണമായ ഒന്നാണ്‌. വൈവി ദ്യൃപൂര്‍ണമായ വിഷയങ്ങളും സന്ദര്‍ഭങ്ങളും ആശയങ്ങളും അടങ്ങിയതാണ്‌ നാടന്‍പാട്ടുസരണി. അതില്‍ ഏതെങ്കിലും ഒന്നിന്റെ പ്രത്യേകതകളെ അടിസ്ഥാന പ്പെടുത്തി നടത്തുന്ന വര്‍ഗ്ഗീകരണം അപൂര്‍ണമായിരിക്കും. എങ്കിലും നാടന്‍പാട്ടുക ളുടെ വിഭിന്നമുഖങ്ങളെ പരിചയപ്പെടുത്താന്‍ പര്യാപ്തമാണ്‌. എന്നാല്‍ ഇന്നിന്റെ അവതരണരീതി, സന്ദര്‍ഭം, അവതാരകര്‍ തുടങ്ങിയവയിലെ വ്യത്യാസം വര്‍ഗീകര ണശ്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ക. നാടന്‍പാട്ടുകളെക്കുറിച്ച്‌ പഠിച്ച “ആര്‍. എസ്‌. ബോഗ്സ്‌' ലൈപ്രറികളില്‍ പ ുസ്തകങ്ങള്‍ വേര്‍തിരിക്കുന്ന തരത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകന മ്പര്‍ നല്കിക്കെഴ്‌ വിഭജിച്ചിരിക്കുന്നു.25 നാടന്‍പാട്ടകളു്‍ നാടോടിഗീതങ്ങള്‍ നാടന്‍ശീലുകള്‍ 1 വികാരപരം 1. ഭാവാത്മകശീലുകള്‍ 2. നിതൃജീവിതസ്വഭാവമുള്ളത്‌ 2. PEDO DOM ESSA 3. ജീവതത്തിലെ പ്രധാന ടം രള നങ്ങള്‍ സന്ദര്‍ഭങ്ങളിലുള്ളവ മ. നാടകാനങ്ങ 4. കുട്ടികളുടേത്‌ 9. ആചാരാനുഷഠാനപരം 5. മതപരം 6. മല, കൈവേല [ 7. ഭക്ഷണപാനീയപരം 8. വിശ്വാസപരം 9. സാഭാഷണവപരഠ 10. പഴഞ്ചൊല്‍ 11. കടങ്കഥ കക. മലയാളത്തിലെ നാടന്‍പാട്ടുകളെക്കുറിച്ച്‌ ആധികാരികമായി പഠനം നട ത്തിയ അപ്പന്‍തമ്പുരാന്‍ ആവിഷ്കരണരീതി, പ്രതിപാദനം, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി പ്രന്ത്‌ വിഭാഗങ്ങളിലാക്കി തിരിച്ചിരിക്കുന്നു.:: 1. പുരാണസംബന്ധിയായ പാട്ടുകള്‍ 7. തൊഴില്‍ 2. സ്തോത്രം 8. വിനോദം 3. സദാചാരം 9. ഭാതികം 4. ശാസ്ധ്രം 10. വൈഷയികം 5. വീരചരിതം 11. രാഷ്ര്രീയം 6. ദേശചരിതം 12. സാമുദായികം 2 കകക. ഉള്ളൂര്‍ തന്റെ കേരളസാഹിത്യചരിത്രത്തില്‍ നാടന്‍പാട്ടുകളെ അതിന്റെ ഉള്ളടക്കത്തെ ആസ്പദമാക്കി ആറായിത്തിരിക്കുന്നു.! 1. ദേവതാപൂജ 2. വീരപുരുഷാരാധന 3. വിനോദം 4. ശാസ്ത്രം 5. കുലവൃത്തി 6. സദാചാരം കഡഃ. ശുദ്ധമലയാളഭാഷ എന്ന ലേഖനത്തില്‍ ജി. ശങ്കരപ്പിള്ള കഥാഗാത്രത്തെ അടിസ്ഥാനമാക്കി നാടന്‍ പാട്ടുകളെ ഇങ്ങനെ വേര്‍തിരിക്കുന്നു. നാടന്‍പാട്ടകളു്‍ ഗാനങ്ങള്‍ കഥാഗാനങ്ങള്‍ 1. അനുഷ്ഠാനപരം 1. വീരം 2. മതപരം 2. മത൦ 3, പണിപ്പാട്ടുകള്‍ 3. ചരിത്രം 4. വിനോദപ്പാട്ടുകള്‍ 4. ഐതിഹ്യാധിഷ്ഠിതം 5, പ്രേമഗാനങ്ങള്‍ 6. അതിമാനുഷികം 6. ഇളം ചുുകള്‍ ഡ്ദ. ഡോ. ടി.വി. മാത്യൂ ” വൃത്തശാസ്ത്ര'ത്തില്‍ നാടന്‍പാട്ടുകളെ നൂറോളം ഉപ വിഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു.ഃ ഡഃക. ശ്രീ രാഘവന്‍ പയ്യനാട്‌ നാടന്‍പാട്ടുകളെ ഉള്ളടക്കത്തെയും ശൈലി യെയും ആധാരമാക്കി നാടന്‍പാട്ടുകള്‍, കഥാഗാനങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച്‌ അവയെ വീറും സ്വഭാവത്തെക്കൂടി കണക്കിലെടുത്ത്‌ ആറ്‌ ഉപ വിഭാഗങ്ങളാക്കിയിരിക്കുന്നു.: നാടന്‍പാട്ടകളു്‍ നാടന്‍പാട്ടുകള്‍ കഥാഗാനങ്ങള്‍ 1. പവണിപ്പാട്ടുകള്‍ 2. പാവന ഗീതങ്ങള്‍ 3. ഗാര്‍ഹികപരം 4. കുട്ടികളുടെ പാട്ടുകള്‍ 5. ആഘോഷഫപ്പാട്ടുകള്‍ 6. തെറിപ്പാട്ടുകള്‍ 2 ഡകക. ഡോ. എം. വി. വിഷ്ണുനമ്പൂതിരി നാടന്‍പാട്ടുകളെ നാലായിത്തിരി ചിരിക്കുന്നു.ഃ നാടന്‍പാട്ടകളു്‍ vomatbomame വിനോദപരം തൊഴിലായ്മ ന്തി ഈ വര്‍ഗ്ലീകരണങ്ങള്‍ അതിവിപുലമായ ഒരു സാഹിതൃശാഖയാണ്‌ നാടന്‍പാട്ടിന്റേത്‌ എന്ന്‌ വ്യക്തമാക്കുന്നു. മാത്രമല്ല “ഒരേ പാട്ട്‌ തന്നെ പല സന്ദര്‍ഭ ങ്ങളിലും പാടിയെന്ന്‌ വരാം. വംശീയപാരമ്പര്യം, അവതരണപശ്ചാത്തലം, ദേശഭേ ദം, ഇതിവൃത്തസ്വഭാവം, പാട്ടുകളുടെ ധര്‍മ്മം, അനുഭൂതി തുടങ്ങിയവയെല്ലാം പ ാട്ടുകളുടെ വര്‍ഗ്ഗീകരണത്തിന്‌ അടിസ്ഥാനമായിത്തീരാറു. ഇത്തരം വര്‍ഗ്ഗീകരണത ത്വങ്ങള്‍ സ്വീകരിച്ചാലും വിഭാഗങ്ങളോ ഉപവിഭാഗങ്ങളോ തമ്മില്‍ അതിവ്യാപനം ഉ കാത്തവിധം പാട്ടുകളെ വര്‍ഗ്ലഗീകരിക്കുക എന്നത്‌ പ്രയാസമേറിയ കാര്യമാണ്‌.”* എന്നാല്‍ ഈ പ്രബന്ധകാരി നാടന്‍പാട്ടുകളെ നിരീക്ഷിച്ചതിന്റെ ഫലമായി അവയെ പരിചയപ്പെടുത്താനുള്ള എളുപ്പമാര്‍ഗ്ഗമെന്നനിലയില്‍ ഒന്‍പതായി വര്‍ഗ്ഗീകരിക്കുകയാണ്‌. പാട്ടുകളില്‍ നിഴലിക്കുന്ന പ്രധാന സ്വഭാവത്തെയോ പ്രവണതയെയോ മുന്‍നിര്‍ത്തിയാണ്‌ ഈ വേര്‍തിരിക്കല്‍. ഓരോ വിഭാഗത്തെയും ചുരുക്കി വിശദീകരിക്കുമ്പോള്‍ അത്‌ ബോധ്യപ്പെടുന്നതാണ്‌. താഴെ കാണുന്നവയാണ്‌ ആ വിഭാഗങ്ങള്‍. 1. വംശീയപ്പാട്ടുകള്‍ 6. ആഘോഫപ്പാട്ടുകള്‍ 2. അനുഷ്ഠാനപ്പാട്ടുകള്‍ 7, തെറിപ്പാട്ടുകള്‍ 3. വിനോദപ്പാട്ടുകള്‍ 8. പെണ്‍പാട്ടുകള്‍ 4. പണിപ്പാട്ടുകള്‍ 9. കുട്ടികളുടെ പാട്ടുകള്‍ (നാടന്‍കുട്ടിപ്പാട്ടുകള്‍? 5. ഗാര്‍ഹികപ്പാട്ടുകള്‍ 1. വംശീയപ്പാട്ടകുള് ‍ നാടോടിവിജ്ഞാനീയങ്ങളെല്ലാം അത്‌ സൃഷ്ടിച്ച കൂട്ടായ്മയുടെ വംശീയ പാരമ്പര്യങ്ങളും ജീവിതവും (പതിഫലിപ്പിക്കുന്നവയാണ്‌. അതത്‌ വിഭാഗ ക്കാരുടെ അനുഷ്ഠാനപരമോ വിനോദപരമോ തൊഴില്‍പരമോ സാമൂഹ്യമോ ആയ പ്രത്യേകതകള്‍ നിറഞ്ഞ പാണലപ്പാട്ട്‌, പാക്കനാര്‍പാട്ട്‌, പുള്ളുവപ്പാട്ട്‌, (ബാഹ്മണിപ്പാട്ട്‌, കുറുപ്പന്‍പാട്ട്‌, മാപ്പിളപ്പാട്ട്‌, തുടങ്ങിയവ വംശീയപ്പാട്ടുകളാണ്‌. ഗോത്രസമൂഹങ്ങള്‍ 2 അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത ഏകാന്തതാളത്തിന്റെ അഥവാ കാര്‍ഷി കസംസ്കൃതിയുടെ ജൈവപരിസ്ഥിതികള്‍ക്കനുകൂലമായി വാര്‍ന്നുവീണ ഒഉതുതാ ളങ്ങളുടെ ആവിഷ്കാരങ്ങളാണവ. തൊഴില്‍മേഖലകള്‍, ഉത്സവാഘോഷങ്ങള്‍, സാമുൂഹ്യാചാരമര്യാദകള്‍, ജനനമരണവിവാഹാദികള്‍, വ്യക്തിപരവും സാമൂഹിക വുമായ ജീവിതാനുഭൂതികള്‍, മതപരമായ ചടങ്ങുകള്‍, ശാരീരികപ്രയത്നങ്ങള്‍, തത്വചിന്തകള്‍, ക്രീഡാവിനോദങ്ങള്‍, തുടങ്ങിയവയെല്ലാം വംശീയപ്പാട്ടുകളില്‍ ഉള്‍പ്പെടുന്നു. ഉദാ: 1. ഈരാമന്റ്യോളല്ലേ ഈതപ്പപെണ്ണ്‌ ഓള്യല്ലോ ആവണളാര്‍ച്ചം കട്ട്വോധായ്‌ എങ്കലേയ്ക്കാണല്ലോ ഈളൊഠോയ്‌ അന്ന്‌ മാനത്തിലേക്യല്ലേ ഈളൊഠോയ്‌ കൊറ്റി കിഴക്കുമ്പാടം 3 2. ഉദിച്ച ഉദിയറെ പായിം പായോ ഓലകുത്തിലെ പറിച്ച്‌ കളഞ്ഞോ മുച്ചന്‍ ചോലയില്‍ പോയപ്പോള്‍ മുച്ചനെ കളിയും ക കുരഞ്ഞ്‌ ചോലയില്‍ പോയപ്പോള്‍ കുരഞ്ഞ്‌ കളിയും ക പാണിയര്‍ സുഭാഷ്‌ വയനാട്‌ 3. എന്തു തന്റെ തീലാണ്‌ എന്തു തന്റെ തീലാണ്‌ തമ്പുരാന്റെ തീല (2) മാറെടാ മാറെടാ മാറെടാങ്ങ്ട്‌ മാറെടാ മാറെടാ മാറെടാ പാക്കനാരെ മാറെടാ ഉപ്പു കുത്ത്യാ മൊളക്കുമോ വേലീമ്മേല്‍ പടരുമോ (2) പിന്നെന്ത്‌ തീലാണ്‌ തമ്പുരാന്റെ തീല്‍ മത്സ്യമുള്ള നീറ്റില്‍ കുടിയ്ക്കാമോ കുളിയ്ക്കാമോ(മു പിന്നെന്ത്‌ തീലാണ്‌ തമ്പുരാന്റെ തീല്‍ എന്തു തന്റെ ......മാറെടാ ആകാശത്തമ്പവെയ്താല്‍ ആകാശം തുളയുമോ (2) പിന്നെന്ത്‌ തീലാണ്‌ തമ്പുരാന്റെ തീല്‍ എന്തു തന്റെ ......മാറെടാ തൊട്ടു തീയാല്‍ കറുക്കുമോ, വെളുക്കുമോ തീയാല്‍ കറുക്കുമോ തീയാല്‍ വെളുക്കുമോ ചുവക്കുമോ കറുക്കുമോ പിന്നെന്ത്‌ തീലാണ്‌ തമ്പുരാന്റെ തീല്‍ എന്തു തന്റെ ......മാറെടാ അശോകന്‍ മാസ്റ്റര്‍ കോഴിക്കോട്‌ 2. അനുഷ്ഠാനപ്പാട്ടകുള് ‍ കേരളത്തിലെ നാടന്‍പാട്ടുകളില്‍ നല്ലൊരു ശതമാനം ആരാധന, ദേവ തോപാസനകള്‍, മതപരസംസ്‌കാരച്ചടങ്ങുകള്‍, മ്ര്തവാദകര്‍മ്മങ്ങള്‍, ഉച്ചാടനബ ലിക്രിയകള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. ഭ്ര്രകാളി ത്തോറ്റങ്ങള്‍, കണ്ണകിത്തോറ്റങ്ങള്‍, തുടങ്ങിയ തോറ്റം പാട്ടുകള്‍, കളമെഴുത്തുപാട്ടു കള്‍, സര്‍പ്പപ്പാട്ടുകള്‍, മ്രത്രവാദപ്പാട്ടുകള്‍, കൊന്ത്രോന്‍പാട്ടുകള്‍, നന്തുണിപ്പാട്ടു കള്‍,. വില്‍പ്പാട്ടുകള്‍, തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. അനു ഷ്ഠാനങ്ങള്‍ മിക്കവയും ഗോധ്രപരമോ വംശീയപരമോ ആകയാല്‍ ഇത്തരം പാട്ടു കളില്‍ ഭൂരിപക്ഷവും വംശീയങ്ങളാണ്‌. 3 ഉദാ: 1. പൊലിക പൊലിക പൊലിക പൊലിക ആദിയില്‍ വച്ചോ പൊലിക ആദിത്യന്‍ വച്ച വിളക്കു പൊലിക നാടുപൊലിക നഗരം പൊലിക ഈരുപൊലിക ഉലകം പൊലിക സരോജിനി ചാത്തമംഗലം 2. ധനുമാസത്തെ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളല്ലോ ഭഗവതിക്ക്‌ തിരുനോല്‍മ്പാണ്‌ അടിയങ്ങള്‍ക്ക്‌ പഴനോല്‍മ്പാണ്‌ ആടണംപോല്‍ പാടണംപോല്‍ ആത്തേമ്മാരേ വാ കുളിപ്പാന്‍ ചിറ്റാടഞാന്‍ തെരുവേന്‍ ആടണം പോല്‍ പാടണംപോൽല്‍ വാരസ്യാരെ വാ കുളിപ്പാന്‍ മാത്രേം ചരടും ഞാന്‍ തെരുവേന്‍ ആടണം പോല്‍ പാടണം പോല്‍ പുഷ്പിണിയെ വാ കുളിപ്പാന്‍ ജാനു മുക്കം 3. നല്ലനാള്‍ തിരുവാതിര വന്നു ധനുമാസേ ചൊല്ലെഴുന്ന നാരിമാരും ചേര്‍ച്ചയോടും കൂടി അഷ്ടമംഗല്യവുമായി ചോലയിലിറങ്ങി എട്ടു പത്തു തുടിച്ചു കുളിച്ചു കരയേറി അലക്ക്യപുടവ ഞൊറിഞ്ഞുടുത്തു കീച്ചിവാലും വെച്ചു ചാന്തുതൊട്ടു കുറിവരച്ചു പൂക്കുലയും ചൂടി അങ്കണത്തില്‍ ചെന്നു നല്ല പൊന്‍വിളക്കും വെച്ചു ചേമ്പു ചേന കിഴങ്ങു പഴം നുറുക്കും പാലും എട്ടു കൂട്ടം എട്ടങ്ങാടിയൊന്നും കുറയാതെ പാര്‍വ്വതീകാന്തനെ പൂജ ഭക്തിയോടെ ചെയ്തു. ശ്രീദേവി തൃശ്ശൂര്‍ 3. വിനോദപ്പാട്ടകുള് ‍ മനുഷ്യന്റെ ആഹ്ലാദവും നര്‍മ്മബോധവും വെളിപ്പെടുത്തുന്ന ധാരാളം പാട്ടു കള്‍ പ്രചാരത്തിലു. ഇതില്‍ ഏറിയ പങ്കും കളിപ്പാട്ടുകളാണ്‌. തൃശ്ശൂര്‍ പാലക്കാട്‌ ജില്ലകളില്‍ ഇന്നും സജീവമായി നിലനില്ക്കുന്ന കുമ്മാട്ടിക്കളിപ്പാട്ടുകള്‍, കണ്ണൂ രിലെ കോതാമുരിയാട്ടപ്പാട്ടുകള്‍, പുലയരുടെ ചിമ്മാനക്കളിപ്പാട്ടുകള്‍, തുടങ്ങിയവ വിനോദ്രപ്രധാനമാണ്‌. കോല്‍ക്കളി, കമ്പടിക്കളി, താലംകളി, കൈകൊട്ടിക്കളി, ദപ്പു കളി, മാര്‍ഗ്ഗംകളി തുടങ്ങിയവക്കുപയോഗിക്കുന്ന പാട്ടുകള്‍ വിനോദപ്പാട്ടുകളാണ്‌. വട്ടക്കളിപ്പാട്ടുകള്‍, അസംബന്ധപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം ഈ വിഭാഗ ത്തില്‍പ്പെടുന്നു. രസകരങ്ങളായ സന്ദര്‍ഭങ്ങളെയോ ആശയങ്ങളെയോ നര്‍മ്മത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്ന തരം ഹാസ്യരസപ്രധാനമായ പാട്ടുകളും കാണാം. 3 ഉദാ: 1. കണ്ണില്ലാത്തൊരു പെണ്ണ്‌ പറഞ്ഞൂ കണ്ണിന്‌ കണ്‍മഷി ചേരില്ലെന്ന്‌ കയ്യില്ലാത്തൊരു പെണ്ണു പറഞ്ഞു കയ്യിന്‌ കരിവള ചേരില്ലെന്ന്‌ കാതില്ലാത്തൊരു പെണ്ണു പറഞ്ഞു കാതിന്‌ കമ്മല്‍ ചേരില്ലെന്ന്‌ കാലില്ലാത്തൊരു പെണ്ണ്‌ പറഞ്ഞു കാലിന്‌ കാല്‍ത്തള ചേരില്ലെന്ന്‌ കയ്യും കാലും കണ്ണുമുള്ളൊരു പെണ്ണ്‌ പറഞ്ഞു മടിക്കാതെ അഞ്ജനമെന്നത്‌ ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും കെ.വി.ശ്രീധരന്‍ മാമ്പറ്റ 2. അമ്മായി ബെച്ച്‌ ബിരുന്നൊരുക്കി ആരംഭമായ മരുമോനിക്ക്‌ അയല്‍പക്കക്കാരുബിളിക്ക്‌ന്ന്‌ ആശ്യോടെ നോമ്പ്തൊറക്ക്‌ന്ന്‌... അമ്മായി ആശ്യോടെ നോമ്പ്‌ തൊറക്ക്‌ന്ന്‌ അച്ചിപ്പായയും വിരിച്ച്‌ അരിക്കിലാസ്‌ വെള്ളേം വെച്ച്‌ തിന്ന്മോനെ വേമ്മായി തിന്നെടമോനെ വേമ്മായി ലേസം മോനേ വേമ്മായി പുട്ട്‌ ചുട്ട്‌ പുതുമയോടെ, പൂുവന്‍പയം പടലയോടെ തിന്ന്മോനെ ...........................മ്മായി പോത്തിറച്ചിക്കറിയും വെച്ച്‌ കോയിയിറച്ചി പൊരിച്ചും ബെച്ച്‌ തിന്ന്മോനെ ...........................മ്മായി കരിഞ്ഞ പത്തിരി അടീലും ബെച്ച്‌ പൊരിഞ്ഞ പത്തിരി മോളിലും ബെച്ച്‌ തിന്ന്മോനെ ...........................മ്മായി മനോജ്‌ കച്ചേരി 3. ഉരു തിണ്ണയില്‍ പരന്ന പായിട്ട്‌ ഞാന്‍കെടന്നൊറങ്ങുമ്പം അലക്കുതൊങ്കലും പൊടിപ്പും ബെച്ചൊരു കൊത്ചല്ലേ ബന്നുകടിക്ക്ണ്‌ കടിച്ചല്ലേ കൊതു ഒണര്‍ത്തല്ലേ കൊതു ഞാങ്കെടന്നൊറങ്ങുമ്പം എന്നെയൊണര്‍ത്തിയ പൊന്നാരകൊതുനെ ചെകിട്ടത്തത കൊടുത്തല്ലോ രടി ചെകിട്ടത്ത്‌ രടിയടിച്ചപ്പോ നടുമിറ്റത്തതാ വീണിക്ക്ണ്‌ നടുമിറ്റത്ത്‌ ബീണ കൊതു നാണം കെട്ടതാ ചിരിക്ക്ണ്‌ നാണം കെട്ട കൊതു പോയി കൂട്ടരെ കൂട്ടിന്‌ ബിളിയ്ക്ക്ണ്‌ കൂട്ടരെ ബിളിച്ച കൊതുവയ്യാ കുകുകൂ കൂ മൂള്ണ്‌ അബൂബക്കര്‍ മ്മ 3 4. പണിപ്പാട്ടകളു്‍ ഏത്‌ ജോലിയും കൂട്ടായി ചെയ്യുക എന്നതാണ്‌ പ്രാകൃതസമൂഹത്തിന്റെയും ഒരു പരിധിവരെ ജനസാമാനൃത്തിന്റെയും സ്വഭാവം. അടിസ്ഥാനപരമായി നായാട്ടും കൃഷിയും കന്നുകാലിവളര്‍ത്തലും മറ്റും ഉപജീവനമാര്‍ഗ്ഗങ്ങളായി ക മനുഷ്യന്‍ ജോലി ആയാസരഹിതമാക്കാന്‍ അതിന്റെ താളത്തിനൊത്ത്‌ പാട്ടുകള്‍ പാടി. ഇത്തരം പാട്ടുകളാണ്‌ പണിപ്പാട്ടുകള്‍. വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ പ ണിയായുധങ്ങളുടെ ഇളക്കമോ കൈകാലുകളുടെ ചലനങ്ങളോ താളത്തെ ക്രമീക രിക്കുന്നു. നിരര്‍ത്ഥകവരികളോ യുക്തിസഹമോ യുക്തിരഹിതമോ ആയ പദ ങ്ങളോ ആശയസസമ്പുഷ്ടങ്ങളായ പാട്ടുകളോ പരമ്പരാഗത വാമൊഴിരൂപത്തില്‍ സൃഷ്ടിക്കുകയും തൊഴിലിനൊലപ്പം കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. പണിപ്പാട്ടു കളില്‍ മിക്കവയും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടവയാണ്‌. ഉത്തരകേരള ത്തില്‍ ഞാറ്‌ നടുന്ന അവസരത്തില്‍ സ്ര്രീകള്‍ മത്സരിച്ച്‌ പാടാറുള്ള പോര്‍പ്പാട്ടു കള്‍, കുംവലിപ്പാട്ടുകള്‍, ച്ക്രപ്പാട്ടുകള്‍,. കല്യാണപ്പന്തലില്‍ “അമ്മി” കളിട്ട അരക്കു മ്പോള്‍ പാടുന്ന അരവുപാട്ടുകള്‍ തുടങ്ങിയവ പണിപ്പാട്ടുകളില്‍ ശ്രദ്ധേയമാണ്‌. ഭാരം കയറ്റുക, മണ്ണ്‌ വെട്ടുക തുടങ്ങി ശ്രമകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരു ന്നവര്‍ സംഘഗാനങ്ങളുടെ സ്വഭാവത്തില്‍ താളാത്മകമായി, ജോലി നിയ്യ്ത്രിക്കുന്ന നേതാവിന്റെ നേതൃത്വത്തില്‍ പാടാറു. ഇതില്‍ മിക്കവയും നിരര്‍ത്ഥകശബ്ദസം ഘാതങ്ങളെ അഥവാ വായ്ത്താരികളെ മാര്തം സംഘാംഗങ്ങള്‍ ഏറ്റുപാടുന്ന രീതി യിലുള്ളതും നിയതവും ദൃഡവുമായ താളത്തെ പ്രദാനം ചെയ്യുന്നവയുമാണ്‌. വട്ടി, കൊട്ട തുടങ്ങിയവ കെട്ടുന്നവരുടെ താളത്തിനൊത്ത്‌ പാടുന്ന, അവരുടെ ജീവിതക ഥനം തന്നെയായ വട്ടിപ്പാട്ടുകള്‍, തോണിയുടെ ചലനത്തിനുസൃതമായ താളത്തെ നല്കുന്ന വഞ്ചിപ്പാട്ടുകള്‍, തുടങ്ങിയവയും ഈ വിഭാഗത്തില്‍ പെടുന്നു. ഉദാ: 1. തേവി തിരുതേവി പൂത്തേരിക്കം പൂത്തേരിക്കത്തിലാളുവരുന്നേ ആളുവരുന്നേ കാളവരുന്നേ കാളവരുന്നേ... കപ്പലുവരുന്നേ... കലപ്പ വരുന്നേ നൊകോം വരുന്നേ നൊകോം വരുന്നേ കാള വരുന്നേ തേവി തേവി പുന്തേരിക്കം കല്ലേലിരിക്കുന്ന കല്ലോലിഞ൦ കല്ലേട നീങ്ങി വഴികൊട്‌ MG ആളുവരുന്നേ കാളവരുന്നേ തേവി തിരുതേവി പുത്തേരിക്കം പുത്തേരിക്കത്തിലാളെറങ്ങട്ടെ... ച്ര്ദന്‍ മണാശ്ശേരി 3 2. തോണിയെറക്കെന്റെ കോയമാപ്ലേ അക്കരെചെന്നിട്ട്‌ കുന്നേറണം വെള്ളച്ചീം കുട്ട്യോളും കാക്ക്‌ന്നു്‌ ചോറും കറീംവെച്ച്‌ കാക്ക്‌ന്ന്‌ കൃഷ്ണന്‍ മ്മ 3. ഒട്ടോട്ടു കൊട്ടുന്ന പൊട്ടക്കുശവാ ഒന്നേറെക്കൊട്ടിയാ നെല്ലേറെക്കിട്ടും അമ്മണ്ണുമിമ്മണ്ണുഞ്ഞചെമ്മണ്ണും കൂട്ടി ആനയടിയിലടിമണ്ണും കൂട്ടി കുതിരക്കുളമ്പടിക്കുഴമണ്ണും കൂട്ടി തട്ടിപ്പടച്ചുമുനിഞ്ഞുകുശവന്‍ വൈക്കോല്‍ തുരുമ്പിട്ടുചുളയും വെച്ചു ചുളപൊളിച്ചു കലവുമെടുത്തു കുന്നത്തുകേറി രാലയും കൊത്തീ ഓടമുളകൊഠൊരൊറ്റലുാക്കി ഒറ്റേല്‍നെറച്ചുകലവും കമുത്തി ഒറ്റലെടുത്തു തലയിലും വെച്ചു കൂരാച്ചികുന്തവും കയ്യിലെടുത്തു ചെക്കിളിനായിന്റെ കയറുപിടിച്ചു മേലെവരമ്പൂടെ നടന്ന്‌ കൊശവന്‍ താഴെക്കത്തൂടെനായേം നടന്ന്‌ മൂള്ന്ന്‌ നായ്‌ മുരളുന്ന്‌ നായ്‌ പാഞ്ഞ്‌ കൊശവനടുക്കളേച്ചെന്ന്‌ തള്ളക്കലമെടുത്തെന്നെകമത്ത്‌ പിള്ളക്കലം കെഠ്‌ മീതെ കമഴ്ത്ത്‌ വാതിലടച്ചിട്ട മാറ്റാണിമേട്‌ ആണെന്നുഞ്ചൊല്ലി പടിക്കലും ചെല്ല ആണിന്റെ കൂക്കൊന്ന്‌ കൂക്ക്‌ കൊശത്തി നായി നെലം ചായുമ്പോളെന്നെ വിളിക്ക്‌ അമ്മിണി അമ്മാളു-കുന്നുമ്മല്‍ 4. എട എടലാടാ നാടോടിലാടാ തലക്കുത്തും പനിക്കും മര്‍ന്ന്രോലാടാ എടി എടി പെണ്ണേ നാവാടിപെണ്ണേ തലകുത്തും പനിക്കും മര്ന്ന്‌ വാടീ മായാക്കുചുക്കെടീ മരമുത്തിവേരെടി മാന്തിപ്പറിക്കെടീ പാലില്‍പ്പുയുങ്ങെടീ വെയ്ലത്തൊണക്കെടീ പൊടിയായ്‌ പൊടിയെടി കുഴമ്പായരയെടിീ നെറ്റിമ്മെപൊരട്ടെടീ ജാനകിയമ്മ മേപ്പള്ളി 5. ഗാര്‍ഹികപ്പാട്ടകളു്‍ ഉള്ളടക്കം, ആലപിക്കപ്പെടുന്ന സന്ദര്‍ഭം തുടങ്ങിയവ കെഠ്‌ വീടുമായോ കുടുംബജീവിതവുമായോ ബന്ധപ്പെട്ട ദൈനംദിനജീവിതത്തിലെ സന്തോഷങ്ങളും 3 ദുഃഖങ്ങളും ആവിഷ്ക്കരിക്കുന്ന ഭാവസമ്പൂര്‍ണ്ണങ്ങളായ പാട്ടുകളാണിവ. കുടുംബ ബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയിലെ വിവിധ വികാരഭാവങ്ങള്‍ സ്വാഭാവികതയോടെ ആവിഷ്ക്കരിക്കുന്നവയാണീ പാട്ടുകള്‍ മിക്കതും. കര്‍ണാടക ത്തില്‍ സാര്‍വ്ത്രികമായും കേരളത്തിലെ ചില പ്രദേശങ്ങളിലും കുവരുന്ന അര വുപാട്ടുകള്‍ “അരക്കല്ലില്‍ ധാന്യം അരയുമ്പോള്‍ വര്‍ത്തമാനത്തിന്റെ ഈഷരത യില്‍ നിന്ന്‌ നിവൃത്തമാകുന്ന മനസ്സ്‌ ചിലപ്പോള്‍ ഭൂതകാലത്തിന്റെ ഏതെ ങ്കിലും നനുത്ത തീരം തേടി അലയുകയായിരിക്കും.'?? ദൂരെ ജോലിതേടിപ്പോയ ഭര്‍ത്താവിന്റെ മധുരസ്മരണകള്‍ അയവിറക്കുന്ന ഭാര്യയുടെ വികാരവിചാരങ്ങളും തിരിച്ചെത്താന്‍ വൈകുന്നതിലുള്ള ഉത്കണ്ഠകളും അടങ്ങിയ പാട്ടുകള്‌. മക്കളു ടെയോ പേരിക്കിടാവിന്റെയോ അനുനിമിഷമുള്ള വളര്‍ച്ചയും അവരെക്കുറിച്ചുള്ള ആഗ്രഹങ്ങളും അടങ്ങിയ പാട്ടുകളുമ്ു. വൈകാരികതീധ്രതയും, അനുഭ വതീക്ഷ്ണതയും, സത്യസന്ധതയും, ഗാര്‍ഹികപ്പാട്ടുകളുടെ സവിശേഷതയാണ്‌. ഉദാ: 1. ചന്ദനപ്പുവരമ്പിന്നരികേ പോകണ നേരം ഒരു കൂട്ടം കന്നുമ്മക്കീലും തുരുതുരെ നടക്കണ AG... ഓലോലം പാടിവരുന്ന എന്റെ ചെറുമനകപ്പം ഓട്ടക്കണ്ണിട്ട്‌ - ഓട്ടക്കണ്ണിട്ട്‌ പൊരുവിരല്‍ നക്കി നാണിച്ചു നിക്കണതെന്താട്യേ... എന്റെ ചെറുമനും കള്ളു കുടിക്കും നിന്റെ ചെറുമനും കള്ളു കുടിക്കും പിന്നെന്താ മുദ്യ നമ്മള്‍ തമ്മില്‌ മു്യാല്‌... നിന്റെ ചെറുമനും തെങ്ങമ്മക്കേറും എന്റെ ചെറുമനും തെങ്ങമ്മക്കേറും പിന്നെന്താ മുദ്യ നമ്മള്‍ തമ്മില്‍ മു്യാല്‍ നിന്റെ ചെക്കനെ എന്റെ ചെറുമന്‍ തോളത്തെടുത്ത്‌ മുത്തം കൊടുത്താല്‍ പിന്നെന്താ മുദ്യ നമ്മള്‍ തമ്മില്‍ മു്യാല്‍ ജില്ലേം... ജില്ലേല്ലം... ജില്ലേം... ജില്ലേല്ലേം... ജില്ലേം... ജില്ലേല്ലം... ജില്ലേം... ജില്ലേല്ലേം... ചെറിയ കീരന്‍ കിഴക്കുമ്പാടം 2. ഏനൊരു മീനക്കു കൊറവാ ഏനൊരു മീനകു ഏതുകോളത്തിലാണ്‍ടി കൊറത്തീ ഏത്‌ കൊളത്തിലാണ്‍ടി പൊട്ടക്കുളത്തിലാണേ കൊറവാ പൊട്ടക്കുളത്തിലാണേ വലയൊന്നെടുത്തേടീ കൊറത്തീ വലയൊന്നെടുത്തേടീ തലൊഠടെട്ടും വയ്യ്യേ കൊറവാ തലൊടെട്ടും വയ്യ്യേ വലയൊന്നെടുക്കുന്നു കൊറവന്‍ വലയൊന്നെടുക്കുന്നു വലയൊന്നു വീശുന്നു കൊറവന്‍ വലയൊന്നുവീശുന്നു വലയൊന്നു പിടിച്ചേടീ കൊറത്ത്യേ വലയൊന്നു പിടിച്ചേടീ തലൊഠടെട്ടും വയ്യ്യേ കൊറവാ തലൊടെട്ടും വയ്യ്യേ 3 മീനൊന്നു മുറിച്ചേടീ കൊറത്തീ മീനൊന്നു മുറിച്ചേടീ തലൊഠടെട്ടും വയ്യ്യേ കൊറവാ തലൊടെട്ടും വയ്യ്യേ മൊളകൊന്നരച്ചേടീ കൊറത്തീ മൊളകൊന്നരച്ചേടീ തലൊഠടെട്ടും വയ്യ്യേ കൊറവാ തലൊടെട്ടും വയ്യ്യേ കറിയൊന്നു വെച്ചേടീ കൊറത്തീ കറിയൊന്നുവെച്ചേടീ തലൊഠടെട്ടും വയ്യ്യേ കൊറവാ തലൊടെട്ടും വയ്യ്യേ ഉപ്പൊന്നു നോക്യേടി കൊറത്ത്യേ ഉപ്പൊന്ന്‌ നോക്യേടി പുളിയൊന്നു നോക്യേടി കൊറത്തേയയ പുളിയൊന്ന്‌ നോക്യേടി ചോറൊന്ന്‌ വെളമ്പ്യേടി കൊറത്തേ്യേ ചോറൊന്ന്‌ വെളമ്പ്യേടി ചോറ്‌ വെളമ്പ്‌ന്ന്‌ കൊറത്തി ചോറ്‌ വെളമ്പ്ന്ന്‌ നടുക്കഷ്ണമെവിട്ടെടി കൊറത്ത്യേ നട്ക്കഷ്ണമെവിട്ടെടി വാല്‍ക്കഷ്ണമെവിടെടി കൊറത്ത്യേ വാല്‍ക്കഷ്ണമെവിടെടി പുളിയൊന്നു നോക്കി ഞാങ്കുറവാ പുളിയൊന്ന്‌ നോക്കീഞാ ചെരവയെടുക്കുന്നു കൊറവന്‍ പിന്നെ മുതുകത്തടിക്കുന്നു ജയച്ച്ന്രന്‍ മാസ്റ്റര്‍ മേലടി 3. ആലപ്പുഴക്കാരന്‍ തിന്തിമിതോം ആലപ്പുഴക്കാരന്‍ കേശവനാങ്ങളെ എനിക്കൊരു ജോഡി തോട വേണം മുറ്റമടിക്കുമ്പോള്‍ ധുംത ധും തൈ മുറ്റമടിക്കുമ്പോള്‍ തോളിലടിക്കുന്ന കൂടെയടിക്കുന്ന തോട വേണം കിണ്ണവും കിയും ധും ത ധും തൈ കിണ്ണവും കിയും തേച്ചുമിനുക്കുമ്പോള്‍ കൂടെ മിനുങ്ങുന്ന തോട വേണം അമ്മായിയമ്മയും ധും ത ധും തൈ അമ്മായിയമ്മയും ഞാനും പിണങ്ങുമ്പോള്‍ കൂടെ പിണങ്ങുന്ന തോട വേണം തങ്കമണി കൊറ്റങ്ങല്‍ 4. രാരിക്കം രാരാരോ രാരിക്കം രാരാരോ മഴപെയ്യുമ്പോള്‍ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടീ ഇടിവെട്ടുമ്പോള്‍ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടീ മഴപെയ്യുമ്പോള്‍ കൊട്ടേല്‍്‌ ചൂടാലോ ഇടിവെട്ടുമ്പോള്‍ പന്തല്‍ ചൂടാലോ മലവെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടീ ചിറവെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടീ മലവെള്ളം വന്നാ നമ്മള്‍ മറുമലകേറും ചിറവെള്ളം വന്നാ നമ്മള്‍ ചിറമേലെ കേറും പടിയടച്ചാലോ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടിീ കുടിയടച്ചാലോ നമ്മടെ കുഞ്ഞുങ്ങളെങ്ങനെയെടീ പടിയടച്ചാലോ നമ്മള്‍ പടയിറക്കൂലോ കുടിയടച്ചാലോ നമ്മള്‍ പടയിറക്കൂലോ. പ്രസീദ എം.യു. 6.ആഘോഷപ്പാട്ടകുള് ‍ ദൈനംദിന ജീവിതത്തില്‍ നിന്ന്‌ ഭിന്നമായി സമൂഹം ഒന്നിച്ചോ ഏതെങ്കിലും ഒരു വിഭാഗം മുഴുവനുമായോ പങ്കെടുത്തുകെഠ്‌ നടത്താറുള്ള ഓണം, തിരുവാ 3 തിര, പൂരം, പെരുന്നാള്‍, ക്രിസ്തുമസ്‌ തുടങ്ങിയവയോടനുബന്ധിച്ചും വിവാഹാദി ചടങ്ങുകളോട്‌ ബന്ധപ്പെട്ടും പാടാറുള്ള പാട്ടുകളെല്ലാം ആഘോഫപ്പാട്ടുകളാണ്‌. ആഘോഷാനുബന്ധങ്ങളായ ചില പാട്ടുകളില്‍ അശ്ലീലത്തോളം ചെന്നെത്തുന്ന ചില പ്രയോഗങ്ങളോ, ഫലിതപരിഹാസങ്ങളോ കാണാം. ഉദാഹരണമായി മണവാള നെയോ മണവാട്ടിയെയോ ഉണര്‍ത്തുന്ന വാതില്‍തുറപ്പാട്ടുകള്‍, ഒപ്പനപ്പാട്ടുകൾ, ഒരുക്കപ്പാട്ടുകള്‍. ഗാര്‍ഹികമായ ആഘോഷങ്ങള്‍, ക്ഷേത്രോത്സ വങ്ങള്‍, പ്രാദേശികാഘോഷങ്ങള്‍ തുടങ്ങിയവയോടനുബന്ധിച്ച്‌ ചൊല്ലാറുള്ള പാട്ടുകളും ഇതില്‍പ്പെടുന്നു. ഉദാ: 1. ഒന്നേ ഒന്നേ പോല്‍ പോല്‍ ഓരഠു കുടുംബം തിരുവാതിര ര രം പോല്‍ പോല്‍ രാവും പകലും തിരുവാതിര മൂന്നേ മൂന്നേ പോല്‍ പോല്‍ മൂവാളുയരത്തില്‍ ഈഞ്ഞാലിട്ടു നാലേ നാലേ പോല്‍ പോല്‍ നാടു മുഴങ്ങ്വോളം പാട്ടു പാടി അഞ്ചേ അഞ്ചേ പോല്‍ പോല്‍ അയ്യപ്പന്‍ താനതു കേട്ടിരുന്നു ആറേ ആറേ പോല്‍ പോല്‍ ആറ്റിലിറങ്ങി കുളി തുടങ്ങി ഏഴെ ഏഴെ പോല്‍ പോല്‍ ഏഴെട്ടു പെണ്ണുങ്ങള്‍ മുങ്ങിക്കേറി എട്ടേ എട്ടേ പോല്‍ പോല്‍ പട്ടു പുടവ ഞൊറിഞ്ഞുടുത്തു ഒന്‍പതേ ഒന്‍പതേ പോല്‍ പോല്‍ വട്ടത്തില്‍ നിന്ന്‌ കളി തുടങ്ങി പത്തേ പത്തേ പോല്‍ പോല്‍ പാര്‍വ്വതീകാന്തനെ മാലയിട്ടു അമ്മു ഗുരുവായൂര്‍ 3 2. ആ... ഈ... ഈ.... കൈതോലപ്പായ വിരിച്ച്‌ പായേല്‍ നെല്ല വിരിച്ച്‌ കാതുകുത്താനൊപ്പം വരും നിന്നമ്മാവമ്മാരു പൊന്നേ... (2) (കൈതോല...) കുന്നത്തങ്ങാടീല്‍ ഷാപ്പിലും കേറി പള്ള നെറച്ചും കള്ളും കുടിച്ച്‌ ആട്യാടിയെപ്പൊ വരും നിന്നമ്മാവമ്മാരു പൊന്നേ.. (2) (കൈതോല...) കാതുരുമ്മി കാരമുള്ളേ്‌ കാതുകുത്തണ നേരം നോവുമ്പോ കൈനോക്കിയിരുന്നാമത്യന്റെ പൊന്നേ (2) (കൈതോല...) കാതുകുത്തി കൈതോല തുക്ക്യപ്പം കടച്ചില്‌ മാറ്യോടി പെണ്ണേ ഇപ്പം കാണാനെനത്തൊരു ചന്താടി കുഞ്ഞിച്ചിരുതേയി പെണ്ണേ (2) (കൈതോല...) വത്സല കുമാരി മൂഴിക്കല്‍ 3. അരിയരിയോ തിരിതിരിയോ കെണപതിയും തരത്തൊതിയും വാഴുക പൊലികയെന്നെന്റെ പൂവിതേവി വാണിരിക്ക തെക്കനില്ലോം വടക്കനില്ലോം വടവടക്കൊരു ഇല്ലമു്‌ വാളറിഞ്ഞ വടവടക്കൂന്ന്‌ വരവത്തുന്റൈ മാവേലിയാം ആരിയു കാതം വടവടക്കൂന്ന്‌ വരവതുന്റൈ മാവേലിയാം മനുസ്ൃരുടെ വായ്ചകാണാന്‍ വരവതുന്റൈ മാവേലിയാം പുത്തനൊരോലവെട്ടി കോടി നൂലും മേഞ്ഞിറങ്ങി ഇടവഴിയും പെരുവഴിയും ചെത്തിവാരിത്തൂത്തിടേണം വെള്ളമുള്ള കെണറുകളും ഇറച്ചുകോരിയിടുകവേണം ഇഞ്ചത്തല ഈറത്തല തല്ല്യൊതുക്കിയിടുകവേണം മാവേലിയാം വെറും വരിയക്കെട്ടെന്തു നല്ല വര്‍ത്തമാനം മഞ്ഞ നല്ല മുുവേണം മന്തിരകോടിവേണം കാക്കവന്നം കതിര്‍വെളക്ക്‌ അട്ക്കളയ്ക്കകത്തെരിക തൂക്കുമന്നം തുടര്‍വെളക്ക്‌ അടുക്കളയക്കപ്പുറത്തെരിക ഓണമഞ്ചും കഴിവോളം നെലവെളക്കുനിന്നെരിക ഓണമഞ്ചു കഴിവോളം കതിര്‍വെളക്കും നിന്നെരിക മാവേലിയാം വരവതുട മാനുശര്‍ടെ വായ്ചകാണാന്‍ മാവേലിയാം വരവത് പെര്വഴിയേ വരികയാണേ പാക്കനാര്‍ പാടിയ പലവഴിയേ വരികയാണ്‌ തേവിയമ്മ തൊിയുു ഇടവഴിയേ വരികയാണ്‌ മാവിലിയാം വന്നുയെന്റെ ഉയിരെലൊന്നേറിനിക്കാ തേവിയമ്മ വന്നുയെന്റെ അടുക്കളേലൊന്നേറിനിക്ക പാക്കനാരുവന്നുയെന്റെ പടിപ്പുരമേലൊന്നേറിനിക്ക ചിന്നു കുത്തുപറമ്പ്‌ 7. തെറിപ്പാട്ടു കള്‍ കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ധാരാളമായി കുവരുന്ന പാട്ടുക ളാണിവ. പാടുന്നവരുടെയും ഒരു പക്ഷേ കേള്‍ക്കുന്നവരുടേയും മനസ്സിന്റെ താല്കാലികാശ്വാസവും, മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള രക്ഷയുമാണ്‌ ഈ പ ട്ടുകളെ നിലനിര്‍ത്തുന്നത്‌. ലൈംഗികത, സ്വകാര്യജീവിതം തുടങ്ങിവയെക്കുറി ച്ചുള്ള അബദ്ധധാരണകളും സംശയങ്ങളും ഇത്തരം പാട്ടുകളില്‍ പ്രകടമാകുന്നു ”. പാടുന്നവരുടെ പ്രായമനുസരിച്ച്‌ തെറിപ്പാട്ടുകളെ മൂന്നായിതിരിക്കാം 1. ലൈംഗികചോദന ഉണര്‍ന്നിട്ടില്ലാത്ത കുട്ടികളുടെ പാട്ട്‌ 3 2. ലൈംഗികചോദന ഉങ്കിലും ലൈംഗികാനുഭവം ഉായിട്ടില്ലാത്തവരു GSO. 3. ലൈംഗികാനുഭവമുള്ള മുതിര്‍ന്നവരുടേത്‌. ഇതില്‍ കുട്ടികളുടെ തെറിപ്പാട്ടുകള്‍ ലൈംഗികതയെക്കുറിച്ചുള്ള അവ്യക്ത ധാരണകള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. എന്നാല്‍ ലൈംഗികാനുഭവമില്ലാത്ത മുതിര്‍ന്ന വരുടെ പാട്ടുകള്‍ പലപ്പോഴും വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ളതാവും. കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ പച്ചത്തെറിപ്പാട്ടുകള്‍ ഭഗവതിയെ തൃപ്തിപ്പെടു ത്തുമെന്ന്‌ വിശ്വസിക്കുന്നു. മനസ്സില്‍ അടിഞ്ഞുകൂടിയ ചോദനകളെ കുടിയൊഴിപ്പി ക്കുക കൂടിയായിത്തീരുന്നു അര്‌. ഏതൊരു സമൂഹത്തിലും കുടുംബവ്യവസ്ഥയിലും വ്യക്തികളുടെ അംഗീ കൃത നിഷിദ്ധലൈംഗിക ബന്ധങ്ങളും അവ സൃഷ്ടിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങ ളും സമ്മര്‍ദ്ദങ്ങളും വ്യക്തിജീവിതത്തെ ഉലക്കാറു്‌. അതില്‍ നിന്ന്‌ രക്ഷനേടാനുള്ള മാര്‍ഗ്ഗമെന്ന നിലക്കാണ്‌ പല തെറിപ്പാട്ടുകളും രൂപപ്പെടുന്നത്‌. അതുകെരുതന്നെ “കുടുംബത്തിലെ വ്ൃക്തിബന്ധത്തെക്കുറിച്ചും ജനസാമാന്യമനസ്സിനെക്കുറിച്ചും മന സ്സിലാക്കുന്നതിന്‌ തെറിപ്പാട്ടുകളുടെ പഠനം സഹായിക്കുന്നു. എന്നാല്‍ തെറിപ്പാട്ടു കളുടെ ശേഖരണം അത്ര എളുപ്പമല്ല. അവ പാടിത്തരാനോ നിജസ്ഥിതി വിവരി ക്കാനോ പൊതുവേ ആളുകള്‍ തയ്യാറാവുകയില്ല എന്നത്‌ ശേഖരണത്തിനും പഠന ത്തിനും വിഷമങ്ങള്‍ സൃഷ്ടിക്കുന്നു. 4 ഉദാ: 1. കണ്ണാടംപൊത്തി, കടുക്കാടം പൊത്തി ആരാന്റെ കുഞ്ഞിനെ തൊട്ടും വന്നാല്‍ നെനക്കൊരു തീട്ടക്കട്ട എനിയ്ക്കൊരു തേങ്ങാപ്പൂള്‌ ഗിരീഷ്‌ മാസ്റ്റര്‍ 2. കോരപ്പാ പൊന്നളിയാ MOOS oS alls) ഉണ്ണിക്കുറുപ്പ്‌ മാസ്റ്റര്‍ 3. ആരാണയിലെ പോണ്‌? പോകുന്നത്‌ മൂര്യല്ലേ? മൂര്യാണെങ്കില്‍ കുത്തൂലേ? കുത്തുന്നത്‌ കൊമ്പല്ലേ? കൊമ്പാണെങ്കില്‍ ആടൂലേ? ആടുന്നത്‌ പുളിങ്ങ്യല്ലേ? പുളിങ്ങ്യാണെങ്കില്‍ പുളിയ്ക്കൂലേ? പുളിയ്ക്കുന്നത്‌ മോരല്ലേ? മോരാണെങ്കില്‍ നാറുൂല്ലേ? നാറുന്നത്‌ തീട്ടല്ലേ? തീട്ടാണെങ്കില്‍ തിന്നൂലേ? തിന്നുന്നത്‌ നായ്യ്യല്ലേ? കെ.വി.ശ്രീധരന്‍ മാമ്പറ്റ 8. പെണ്‍പാട്ടകളു് ‍ ഏതൊരു കൂട്ടായ്മയിലും സ്വഭാവികമായി നിലനില്ക്കുന്ന സ്ധ്രീസമൂഹ ത്തിനും അവരുടേതായ കലകളും ആചാരാനുഷ്ഠാനാദികളും പാട്ടുകളും നിലവി BY. കുടുംബസംബന്ധിയായോ സാമൂഹികമായോ അവരനുഭവിക്കുന്ന ഹര്‍ഷ ങ്ങളും വേദനകളും അവതരിപ്പിക്കുന്ന ഇത്തരം പാട്ടുകളില്‍ ബന്ധങ്ങള്‍, അവ യുടെ ആഴം, വൈകാരിക ഭാവങ്ങള്‍ തുടങ്ങിയവ പ്രതിഫലിക്കുന്നു. പെണ്‍പാട്ടുക ളില്‍ നല്ലൊരു ശതമാനം താരാട്ടുപാട്ടുകളാണ്‌. അമ്മക്ക്‌ തന്റെ ജീവനായ്‌ കുഞ്ഞിനെപ്പറ്റിയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പ്രകടമാവുന്ന താരാട്ടുപാട്ടി ലൂടെ മാതൃഹൃദയത്തിന്റെ ഭാവനാലോകമാണ്‌ വെളിപ്പെടുന്നത്‌. മരുമകളുടെ പരി ദേവനങ്ങള്‍ അടങ്ങിയ അരവുപാട്ടുകള്‍, തിരുവാതിര, ഓണം തുടങ്ങിയവുമായി ബന്ധപ്പെട്ട പാട്ടുകള്‍, വിവാഹാദിചടങ്ങുസംബന്ധികളായ പാട്ടുകള്‍, പെണ്‍കളി പ്പാട്ടുകള്‍, പെണ്‍കലകളുമായി ബന്ധപ്പെട്ട പാട്ടുകള്‍ തുടങ്ങിയവ പെണ്‍പാട്ടുക ളില്‍പ്പെടും. 4 ഉദാ: 1. ആദികറുകയ്ക്ക്‌ ദേവദേവന്‍ ആധാരം ബ്രഹ്മാവ്‌ തന്നെയല്ലേ പിന്നെ ചെറുവുളപ്പുവതിനു മന്നില്‍ പ്രസിദ്ധനാം ധര്‍മ്മരാജന്‍ കൃഷ്ണക്കിടന്തിയാം പുവതിന്നു മൂര്‍ത്തിമാനച്യുതനുണ്ണികൃഷ്ണന്‍ നാലാകും പുവാന്‍കുറുന്തലിനു ബാലശശിമുഖി ശ്രീദേവിയും അഞ്ചാമിലെച്ചവ്യന്‍ പൂുവതിനു പഞ്ചബാണാരി മഹാശിവന്‍ താന്‍ ആറാകും കയ്യുണ്ണി പൂവതിനു ആറിന്‍ പതിയാം വരുണന്‍ താനും ഏഴാകും മുക്കിറ്റിപ്പുവതിനു തോഴിമാര്‍ മൌലിയാം ശ്രീ പാര്‍വ്വതി എട്ടാകും നല്ല നിലമ്പനയ്ക്കു കേട്ടില്ലയോ നല്ല കാമദേവന്‍ ഒമ്പതാം നല്ലൊരു മുത്തുയ്ക്കിപ്പോ ഇയ്പാടറിഞ്ഞാലമിന്ദ്രന്‍ തന്നെ പത്തില്‍ തിരുതാളിപ്പൂവതിന്നു മൂര്‍ത്തീ മഹാവിഷ്ണു ലോകനാഥന്‍ ഇങ്ങനെയുള്ള ദശപുഷ്പങ്ങള്‍ തിങ്ങിന മോദാലുഴിഞ്ഞെടുത്ത്‌ ആദരവോടു മാലകെട്ടി പാതിരാവാകുമ്പോള്‍ ചുറ്റിക്കെട്ടി ചിന്തു പാട്ടൊട്ടേറെ കൂടെപാടി ചന്തത്തിലാതിരയ്ക്കു കുളിച്ചാല്‍ സന്തതം നല്ലൊരു കാന്തനോടു സന്തിയോടും സുഖിച്ചിരിക്കാം സരസ്വതി ചാത്തമംഗലം 2. രാരീരം രാരീരം രാരോ കുട്ടാ കുട്ടാ കരയല്ലെ കുട്ടാ കരയല്ലെ പിരിയല്ലെ കുട്ടാ കുട്ടന്റെയപ്പന്‍ വരുമ്പം ചക്കരകൊഠരാരും വയ്യ്യെപോക്ണ വയിയാത്രക്കാരെ വയ്യ്യേപോക്ണ വയിയാത്രക്കാരെ എന്റൊലപ്പനെ കൊച്ചുട്ടന്റ്യപ്പനെ നിങ്ങള്‌ കാണാറ്ഠോ? (കുട്ടാ) കല്ല്‌ വെട്ട്‌ന്ന കല്ലാരിയേ മുള്ള്‌ വെട്ടണ മുള്ളാരിയെ എന്റൊലപ്പനെ കൊച്ചുട്ടന്റെപ്പനെ നിങ്ങള്‌ കാണാറ്ഠോ? (കുട്ടാ) ഇന്നലെ കു മിനിഞ്ഞാന്ന്‌ കു മിനിഞ്ഞാന്ന്‌ കാലത്ത്‌ കു കച്ചേരിക്കാവില്‍ മരംതല്ലി കളിക്കണ്‌ കൂടെ ൪ പറച്ചിപ്പെണ്ണുങ്ങള്‍ മുടിയാട്ടികളിക്ക്‌ന്ന്‌ (കുട്ടാ) ചക്കര കിട്ടാഞ്ഞിട്ടല്ല പീട്യ തൊറക്കാഞ്ഞിട്ടല്ല കുട്ടനെപ്പെറ്റൊരു കാര്യം മൂപ്പരറിഞ്ഞിട്ടില്ല (കുട്ടാ കുട്ടാ) രാരീരം രാരീരം രാരോ പ്രസീദ എം.യു 3. ഉയഈഞ്ഞാലാടാന്‍ വാടി പെണ്ണേ നല്ലപെണ്ണേ തങ്കക്കൊടി എനിക്കെന്റെ കാല്‍ കുഴഞ്ഞു ഒരടിയും നടക്കാന്‍ മേലെ... എനിക്കിരിക്കും കിഴക്കന്‍ ചേല എടുത്തുടനെ കൊടുക്കിനമ്മേ നല്ല പെണ്ണേ തങ്കക്കൊടി ഇനിയെങ്കിലും വാടീ പെണ്ണേ ഉയഈഞ്ഞാലാടാന്‍ വാടീ പെണ്ണേ നല്ല പെണ്ണേ തങ്കക്കൊടി.. കൊച്ചുനാരായണപിള്ള വെഞ്ഞാറമൂട്‌ 9. കുട്ടികളുടെ പാട്ടുകള്‍ (നാടന്‍കുട്ടിപ്പാട്കളട്ു‍) ഏതൊരു ജനസമുഹത്തിലും പകുതിയോളം വരുന്ന കുട്ടികള്‍ക്കും അവരുടേതായ അഥവാ അവര്‍ക്കുവോി മുതിര്‍ന്നവരാല്‍ പാടപ്പെടുന്ന പാട്ടുകളു. അവയാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍. കുട്ടികളുടെ മനസ്സില്‍ നിറയുന്ന അവ്യക്തവും 4 വ്യക്തവുമായ ആശയങ്ങള്‍ പരിമിതികള്‍ക്കും വിലക്കുകള്‍ക്കും അനുസൃതമായി ഭാഷാരൂപം പ്രാപിക്കുന്നു. കളികളിലും മറ്റുമായി അത്‌ പ്രതൃക്ഷപ്പെടുന്നു, ആവര്‍ത്തിക്കുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വശംവദനാകുന്ന കുട്ടിയുടെ മാനസികനിലയും വികാരവിചാരങ്ങളും ആശയാ ദര്‍ശങ്ങളും ഈ പ ട്ടുകളില്‍ പ്രകടമാകുന്നു. പലപ്പോഴും ഈ പാട്ടുകള്‍ യുക്തിരഹിതമോ അവ്യക്തമോ ആവാറു. കുട്ടികള്‍ പാടുന്ന പാട്ടുകള്‍ പോലെ കുട്ടികള്‍ക്കുവോി മുതിര്‍ന്നവര്‍ പാടുന്ന നാടന്‍പാട്ടുകളും നാടന്‍കുട്ടിപ്പാട്ടുകള്‍ തന്നെയാണ്‌. താരാട്ടുപാട്ടുകള്‍, മുത്തശ്ശീപ്പാട്ടുകള്‍, കുട്ടികളെ കളിപ്പിക്കാനും മറ്റുമായി മുതിര്‍ന്നവര്‍ പാടുന്ന പാട്ടുകള്‍ ഇവയെല്ലാം നാടന്‍കുട്ടിപ്പാട്ടുകളാണ്‌. കുട്ടികള്‍ക്കുവി എന്നതിലുപരി മാതൃഭാവത്തിന്റെ സംതൃപ്തിക്ക്‌ വോി യാവാം താരാട്ടുപാട്ടുകള്‍. ചില കുട്ടിപ്പാട്ടുകളില്‍ അര്‍ത്ഥത്തിലുപരി ഹാസ്യത്തിനാണ്‌ പ്രാധാന്യമെങ്കിലും ഉറക്കുക, കുളിപ്പിക്കുക, ഈട്ടുക തുടങ്ങിയ പ്രധാനധര്‍മ്മങ്ങളു. ഉദാ: 1. രാമസ്വാമിക്ക്‌ തോട്ടമു ഏഴടിപ്പൊക്കത്തില്‍ ആ തോട്ടത്തിലൊരു പശുവു; ഏഴടിപ്പൊക്കത്തില്‍ എന്താ പശൂബേബേ (3) രാമസ്വാമിക്ക്‌ തോട്ടമു ഏഴടിപ്പൊക്കത്തില്‍ ആ തോട്ടത്തിലൊരു പൂച്ചയു! ഏഴടിപ്പൊക്കത്തില്‍ എന്താ പൂച്ചേ മ്യാവൂ മ്യാവു (3) രാമസ്വാമിക്ക്‌ തോട്ടമു ഏഴടിപ്പൊക്കത്തില്‍ ആ തോട്ടത്തിലൊരു നായയു ഏഴടിപ്പൊക്കത്തില്‍ എന്താ നായേ ബാ ബൌ (3) രാമസ്വാമിക്ക്‌ തോട്ടമു ഏഴടിപ്പൊക്കത്തില്‍ ആ തോട്ടത്തിലൊരു കുട്ടിയു; ഏഴടിപ്പൊക്കത്തില്‍ എന്താ കുട്ടീ ഹീ .. ഹീ.. (ദ) രാമസ്വാമിക്ക്‌ തോട്ടമു ഏഴടിപ്പൊക്കത്തില്‍ ആ തോട്ടത്തിലൊരു പുലിയു; ഏഴടിപ്പൊക്കത്തില്‍ എന്താ പുലീ ഗ്൪൪.. ഗ്ര്‍൪.. (3) ആത്മജ പി.എം. ഓമശ്ശേരി 2. തപ്പോ തപ്പോ തപ്പാണി തപ്പോ കിലുകിലും താളം കിലുകിലും തപ്പാണി കൊട്ട്ണ ചങ്ങാതി തപ്പാണി കൊട്ടി വലഞ്ഞുവരുമ്പം അപ്പം ചുടാനൊരമ്മയു നുള്ളിത്തരാനൊരച്ചനു്‌ തട്ടിപ്പറിയ്ക്കാനൊരേട്ടനു്‌ ഇത്തിരിക്കുഞ്ഞനെ വാരിപ്പുണര്‍ന്നിട്ടൊരുമ്മ തരാനൊരു പെങ്ങളു മനോമോഹനന്‍ ചാത്തമംഗലം 3. നാരങ്ങാപ്പാല്‍ ചൂക്ക്‌ രദ ഇലകള്‍ പച്ച പുക്കള്‍ മഞ്ഞ ഓടുമ്പോള്‍ പിടിയ്ക്കാം ഒളിച്ചു നടക്കണ കള്ളനെ പിടിയ്ക്കാം. വാസുദേവ്‌ താമരശ്ശേരി 4 വാമൊഴിവഴക്കങ്ങള്‍ പ്രത്യേകിച്ചും കടങ്കഥ, പഴഞ്ചൊല്ല്‌, നാടന്‍കഥകള്‍, നാടന്‍പാട്ടുകള്‍ തുടങ്ങിയവക്ക്‌ വരമൊഴിയിലെ ഉപജീവ്യത ബോധ്യപ്പെടുമ്പോള്‍ നാടന്‍കുട്ടിപ്പാട്ടുപഠനം പ്രസക്തവും അര്‍ത്ഥവത്തുമാകുന്നു. ഈ തിരിച്ചറിവാണ്‌ വരമൊഴിയിലെ വാമൊഴി എന്ന ഭാഗത്തിന്‌ നിദാനം. 1.6 വരമൊഴിയിലെ വാമൊഴി വാമൊഴി വരമൊഴികളെ താരതമ്യപഠനവിധേയമാക്കിയ 'ആര്‍ച്ചര്‍ ടെയ്ലര്‍" അവയുടെ ഉപജീവ്യതയെ ഇങ്ങനെ വ്യക്തമാക്കുന്നു. 1. ഫോക്ലോര്‍ പല സംസ്‌കാരങ്ങളിലും സാഹിതൃത്തിന്റെ ഭാഗം തന്നെയാ ണ്‌. 2. സാഹിത്യകൃതികളില്‍ അനവധി ഫോക്ലോര്‍ ഘടകങ്ങള്‍ കടം കൊട്ടു. 3. എഴുത്തുകാര്‍ ഫോക്ലോറിനെ അനുകരിക്കുന്നു. വരമൊഴിയില്‍ നിലീനമായിക്കിടക്കുന്ന ഇത്തരം ഫോക്ലോര്‍ രൂപങ്ങളെ വേര്‍തിരിച്ചറിയാന്‍ ര്‌ ഉപാധികളു! എന്ന്‌ അലന്‍ ഡന്‍ഡസ്‌ അഭിപ്രായപ്പെടുന്നു. 1. സാഹിത്യപാഠത്തില്‍ (140ലബ7 0൩൧൩) കൃത്യമായും പൂര്‍ണമായും ഫോക്ലോര്‍ ഘടകങ്ങള്‍ കത്തെക. 2. കത്തിയ ഫോക്ലോര്‍ ഘടകങ്ങളെ ആത്മനിഷ്ഠമായ രീതിയില്‍ വ്യാഖ്യാനിക്കുക.* ? ഫോക്ലോര്‍ സിദ്ധാന്തങ്ങളുപയോഗിച്ച്‌ പരീക്ഷണാത്മകവും യുക്ത്യധിഷ്ഠി തവുമായ ല്രരകിയകളിലൂടെ മാത്രമേ സാഹിതൃപാഠത്തിലെ ഫോക്ലോര്‍ ഘടക ങ്ങളെ കൃത്യമായും പൂര്‍ണമായും കത്തൊന്‍ സാധിക്കു. ഈയര്‍ത്ഥത്തില്‍ ഇതി ഹാസപുരാണാദികളും ബൈബിളുമെല്ലാം നാടോടിസാഹിത്യരൂപങ്ങളുടെ രൂപാന്ത രമാണ്‌ എന്ന്‌ വ്യക്തമാകും. രാമായണഭാരതാദികളുടെ ഭിന്നപാഠങ്ങളും ആഖ്യാന ശൈലികളും കൂട്ടായ്മയുടെ വ്യത്യസ്തതലങ്ങളില്‍ അതത്‌ സാംസ്കാരികവ്യക്തി ത്വത്തെ നിലനിര്‍ത്താന്‍ പര്യാപ്തമാണ്‌. വാല്മീകിരാമായണം, ജൈനരാമായണം, രാമചരിതം, രാമകഥാപ്പാടട, കണ്ണ ശ്ശൂരാമായണം, അധ്യാത്മരാമായണം കിളിപ്പാട്ട്‌, മാപ്പിളരാമായണം, തുടങ്ങി ഇന്ത്യയി ലങ്ങോളമിങ്ങോളവും പേര്‍ഷ്യന്‍ രാമായണം, ടിബറ്റന്‍ രാമായണം, ഇന്‍ഡോനേ ഷ്യന്‍ രാമായണം, തുടങ്ങി ഇതരരാഷ്ട്രങ്ങളിലും ഇന്നും പ്രചരിക്കപ്പെട്ടുകാണുന്ന രാമായണങ്ങള്‍ ജനഹൃദയങ്ങളില്‍ പ്രചരിച്ചുവന്ന നാടോടിക്കഥയെ വരമൊഴിസാ 4 ഹിതൃത്തിലേക്ക്‌ പകര്‍ത്താനുള്ള ശ്രമമായി കരുതാം. ആദിവാസികള്‍ക്കിടയിലും ആദിമഗോത്രജനതക്കിടയിലും രാമായണാദികഥകള്‍ വാമൊഴിരുപത്തില്‍ ഇന്നും നിലനില്ക്കുന്നു എന്നത്‌ ഇതിന്‌ ദൃഷ്ടാന്തമാണ്‌. ബൈബിളിലെ “പഴയനിയമം” ഒരു ഫോക്ലോര്‍ കൃതിയായി “170110101൦ in Old Testament’ aga രചനയിലൂടെ ഫ്രെയ്സര്‍ രേഖപ്പെടുത്തിയ നിരീക്ഷണ ക്കുറിപ്പുകളും യേശുവിന്റെ ജീവിതവും വീരനായകസങ്കല്‍പവുമായി തുലനം ചെയ്തുകെട്‌ അലന്‍ഡെന്‍ഡസ്‌ തയ്യാറാക്കിയ ‘The Hero Pattern and the life വ്‌ പട്ട” എന്ന ഗവേഷണപഠനവും ഈ വീക്ഷണത്തെ സാധൂകരിക്കുന്നു. 4 ഫോക്ലോര്‍ പാരമ്പര്യം രു വിധത്തില്‍ കൃതിയില്‍ പ്രത്യക്ഷപ്പെടാം. 1. പ്രമേയതലത്തില്‍ 2. പ്രതിപാദനതലത്തില്‍ ലോക്പ്രശസ്തസാഹിത്യകാരന്മാര്‍ മുതല്‍ ഒട്ടുമിക്കവരും പ്രമേയ്പ്രതിപാ ദനതലങ്ങളില്‍ ഫോക്ലോറുകളെ തന്റെ രചനകളില്‍ ബോധപൂര്‍വ്വമായോ അല്ലാ തെയോ ആശ്രയിച്ചിട്ടു്‌. ഉദാഹരണമായി ഷെക്‌സ്പിയറിന്റെ “കിംഗ്ലിയര്‍' എന്ന പ്രസിദ്ധനാടകം പിതാവിനോട്‌ അഭിനിവേശം തോന്നുന്ന രാജകുമാരി അമ്മയെ ഇല്ലാതാക്കി അച്ഛനെ സ്വീകരിക്കുന്ന കഥയെ തിരിച്ചിട്ട്‌, ഏകാകിയായ രാജാവിന്‌ മകളോട്‌ തോന്നുന്ന കാമമാക്കിത്തീര്‍ത്തു കെഴുള്ള നാടകമാണ്‌. പഞ്ചത്ര്ത്രകഥയെ ആധാരമാക്കി തോമസ്മാന്‍ രചിച്ച മാറ്റിവെച്ച തലകള്‍” എന്ന നോവലും ഇതിനുദാഹരണമാണ്‌. എന്‍. മോഹനന്റെ “ഇന്നലത്തെ മഴ”, കെ. ബി. ശ്രീദേവി യുടെ അഗ്നിഹോത്രം” എന്നീ കൃതികള്‍ പറയിപെറ്റ പന്തിരുകുലം” എന്ന നാടോടിഇതിഹാസത്തെ അവലംബമാക്കിയിരിക്കുന്നു. കവിതയെ സംബന്ധിച്ചിടത്തോളം പ്രമേയത്തേക്കാള്‍ ആചാരവിശ്വാ സങ്ങള്‍, അനുഷ്ഠാനങ്ങള്‍, ചൊല്‍വഴക്കങ്ങള്‍, ഐതീഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, വായ്ത്താരികള്‍, ഛന്ദസ്സുകള്‍ തുടങ്ങിയവയോ മിത്തുകളോ ആണ്‌ സൂചകമോ സങ്കേതമോ ആയിത്തീരുന്നത്‌. ഉദാ:- ജി. ശങ്കരക്കുറുപ്പിന്റെ 'ചന്ദനക്കട്ടില്‍' ഇടശ്ശേ രിയുടെ “കാവിലെപ്പാട്ട്‌', പൂതപ്പാട്ട്‌. വരമൊഴിയില്‍ ഫോക്ലോര്‍ പ്രമേയസ്വാധീനം ര്‌ വിധത്തിലാവാം. 1. ഒരു ഫോക്ലോര്‍ രൂപത്തെ അത്‌ നിലനില്‍ക്കുന്ന വിശാലസംസ്കാരത്തിന കത്തു നിന്നുകെ്‌ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി പ്രയോഗിക്കുക. ഉദാ:- “പൊട്ടി പുറത്ത്‌ ശീവോതി അകത്ത്‌' - ഇടശ്ശേരി. 2. ഒരു പ്രാദേശികസംസ്കൃതിയുടെ CaNIHGLINNIOM Olajo MIO MAW) AULOSMUOGAI AMOJVVED) GH രീതിയില്‍ മാറ്റം വരുത്തി പ്രയോഗിക്കുക. ഉദാ:- എം. ടി. വാസുദേവന്‍നായരുടെ രാമൂഴം, വയലാറിന്റെ രാവണപുത്രി. പ്രതിപാദനത്തില്‍ ഫോക്ലോര്‍ സ്വാധീനം എളുപ്പത്തില്‍ നിര്‍ണ്ണയിക്കാ വുന്ന ഒന്നല്ല. ഈ സ്വാധീനത്തെ പ്രധാനമായും രുതരത്തില്‍ വ്യാഖ്യാനിക്കാം. 1. ഒരു ഫോക്ലോര്‍ രൂപത്തെ പരിപൂര്‍ണമായോ ഭാഗികമായോ അതേപടിയോ സാഹിത്ൃകൃതിയില്‍ പ്രയോഗിക്കുക. ഉദാ:- പൂതപ്പാട്ട്‌ 4 2. ഫോക്ലോര്‍ രൂപങ്ങളെ അനുകരിച്ചുകെഴ്‌ കൃ(്തിമരൂപങ്ങള്‍ നിര്‍മ്മിച്ച്‌ സാഹിത്യരചന നടത്തുക. ഉദാ:- തകഴിയുടെ ചെമ്മീന്‍. കടലമ്മയുടെ മക്കളുടെ വിശുദ്ധിസങ്കല്പങ്ങള്‍ തൊട്ടറിഞ്ഞ്‌ അതിനെ മഹ ത്വവല്‍ക്കരിച്ച്‌ അനുകരണവിധേയമാക്കി കൃര്തിമരൂപങ്ങള്‍ നിര്‍മ്മിച്ച്‌ അലിയിച്ച്‌ ചേര്‍ക്കുകയാണ്‌ തകഴി ചെമ്മീനിലൂടെ ചെയ്തത്‌. “കടപ്പുറത്തെ കൂട്ടായ്മക്കിടയില്‍ ഒരു പുരാവൃത്തമോ പാപപരിശുഭ്ധസംബന്ധമായ വിലക്കുകളോ നീര്‍ക്കുന്നത്തെയും പുറക്കാട്ടെയും കടലോരജീവിതത്തിലില്ലെന്ന്‌ അവിടത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.”*" 1.6.1 കടങ്കഥകളുടെ സ്വാധീനം കവിതകളില്‍ കവിതയുടെ വലിപ്പം, രൂപഭാവങ്ങള്‍, ഭാഷാശൈലി, ലാളിത്യം, ആവര്‍ത്തിത സ്വഭാവം, ഈണം, താളം, ഘടന, തുടങ്ങിയവയിലെല്ലാം കടങ്കഥാസ്വാധീനം ദര്‍ശിക്കാവുന്നതാണ്‌ ഉദാ:- കടങ്കഥ : ആനകേറാമല, ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി 1. ആളുകേറാമാലയി - ലാനകേറാമലയി ലടിവാരക്കൊല്ലിയിലൊ - രാളറിയാത്ത ശവം, മിഴി ചൂഴ്ന്ന്‌ പാതി കഴു കൊത്തി, നായ്തിന്ന്‌ ചളിമണ്ണുമിഴുകിക്കിടക്കുന്പനോലത്ു‍ (എന്‍. എന്‍. കക്കാട്‌, ഒരു രാത്രികൂടി) 2. ആനകേറാമലേല്‍ ആളുകേറാമലേല്‍ ആയിരം കാന്താരി പൂത്തിറങ്ങി. (കടമ്മനിട്ട - ശാന്ത) 3. ആനകേറാമലേലാടുകേറും ആന കേറാമലേലാളുകേറും ആളും കേറും മലയങ്ങനെയങ്ങനെ അമ്മയല്ലാ മലയായി മാറും (കുഞ്ഞുണ്ണി - കുഞ്ഞുണ്ണിക്കവിതകള്‍) കടങ്കഥയുടെ രൂപഭാവങ്ങളും താളവും ഉള്‍ക്കൊ ധാരാളം കവിതകള്‍ ള്‌. ഉദാ: 1. എനിക്കുതലയില്‍ കൊമ്പില്ല എനിക്കു പിന്നില്‍ വാലില്ല എങ്കിലുമില്ലൊരു വിഷമം വായയി -- ലെല്ലില്ലാത്തൊരു നാവില്ല 4 2. എലിയുടെ വാലോ വലിയൊരു മലയുടെ വയറോ വാലില്ലാത്ത മനുഷ്യന്‍ കെട്ടിയ വലയുടെ നൂലോ (കുഞ്ഞുണ്ണി, കുഞ്ഞുണ്ണിക്കവിതകള്‍? 1.6.2 പഴഞ്ചൊല്‍ സ്വാധീനം കവിതകളില്‍ ഭാഷാവൃത്തങ്ങളുടെ പ്രാഗ്രൂപമാണ്‌ പഴഞ്ചൊല്ലുകള്‍ എന്നതിനാല്‍ കവിത യുടെ അടിസ്ഥാനതാളം തന്നെ പഴഞ്ചൊല്ലുകളില്‍ നിന്നാണ്‌ വന്നുചേര്‍ന്നിരിക്കുന്ന ത്‌. പൊടിപ്പും തൊങ്ങലും വെച്ച്‌ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന നാടോടിഭാഷണ ശീലങ്ങളും ശൈലികളും പഴഞ്ചൊല്‍ പ്രയോഗങ്ങളും കവിതകളില്‍ ര്‌ തരത്തില്‍ കാണാം. 1. തനതുവിന്യാസം 2. ആര്‍ത്ഥികവിന്യാസം 1. തനതുവിന്യാസം ഉദാ: പഴഞ്ചൊല്ല്‌; വേലി തന്നെ വിള തിന്നുക 1. വേലിതാന്‍ ചെന്നങ്ങു വിള തിന്നു പോരുന്ന കാലം (ചെറുശ്ശേരി - കൃഷ്ണഗാഥ പഴഞ്ചൊല്ല്‌: അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോടോ? 2. അങ്ങാടിത്തോലവിയങ്ങമ്മയോട്‌ ചെറുശ്ശേരി - കൃഷ്ണഗാഥ) പഴഞ്ചൊല്ല്‌: ഗതികെട്ടാല്‍ പുലിപുല്ലും തിന്നും 3. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും (കുഞ്ചന്‍നമ്പ്യാര്‍ - സത്യാസ്വയംവരം) പഴഞ്ചൊല്ല്‌: എലിയെ പേടിച്ചില്ലം ചുടുക 4. എലിയെ പേടിച്ചില്ലം ചുടുക (കടമ്മനിട്ട - മഴപെയ്യുന്നു മദുളം കൊട്ടുന്നു) പഴഞ്ചൊല്ല്‌: പിന്നേം ചങ്കരന്‍ തെങ്ങേല്‍ 5. പിന്നേം ചങ്കരന്‍ തെങ്ങേല്‍ (കടമ്മനിട്ട - മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു) 2. ആര്‍ത്ഥികവിന്യാസം ഉദാ: പഴഞ്ചൊല്ല്‌:- ഗതികെട്ടാല്‍ പുലി പുല്ലും തിന്നും 1. പുലി പോയ്‌ പുല്ലു കടിക്കട്ടെ (വൈലോപ്പിള്ളി - പെണ്ണും പുലിയും) 4 പഴഞ്ചൊല്ല്‌.- ആറുനാട്ടില്‍ നൂറുഭാഷ 2. ആറു മലയാളിക്ക്‌ നൂറു മലയാളം അരമലയാളിക്കുമൊരു മലയാളം പഴഞ്ചൊല്ല്‌.- ചക്കിക്കൊത്ത ചങ്കരന്‍ 3. നൈലോണ്‍ പെണ്ണിന്‌ ടെര്‍നില്‍ പുരുഷന്‍ പഴഞ്ചൊല്ല്‌.- നാടോടുമ്പോള്‍ നടുവേ 4. നാടുനീളത്തില്‍ വീടു വിലങ്ങത്തില്‍ ഞാന്‍ വട്ടത്തില്‍ (കുഞ്ഞുണ്ണി - കുഞ്ഞുണ്ണക്കവിതകള്‍?) 1.6.3 നാടന്‍കഥകളും കവിതയും നാടന്‍കഥകളുടെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും പ്രമേയപ്രതിപാദനതല ങ്ങളിലായി പല കവിതകളിലും കാണാം. ഉദാ:-- 1. ചന്ദനക്കട്ടില്‍ ജി. ശങ്കരക്കുറുപ്പ്‌ 2. ചന്ദ്രന്റെ ചിരി വൈലോപ്പിള്ളി 3. പൂതപ്പാട്ട്‌ ഇടശ്ശേരി 4. ഏകാദശി നോറ്റ കാക്കയുടെ കഥ വയലാര്‍ രാമവര്‍മ്മ 5. മഴപെയ്യുന്നു മദ്ുളം കൊട്ടുന്നു കടമ്മനിട്ട പഴങ്കഥകളുടെ സവിശേഷതകളായ അടക്കം, ഒതുക്കം, പിരിമുറുക്കം, വ്യംഗ്യഭംഗി, ധ്വന്യാത്മകത തുടങ്ങിയവ തന്റെ കവിതകള്‍ക്കു: എന്ന്‌ കുഞ്ഞുണ്ണി പ്രസ്താവിക്കുന്നതിന്‌ ഉപോത്ബലകമാണ്‌ അദ്ദേഹത്തിന്റെ പല കവിതകളും. ഉദാ ഹരണമായി മിക്ക നാടന്‍കഥകളുടെയും ബീജതന്തുവായ ഒരുമ അദ്ദേഹം ഇങ്ങനെ അവതരിപ്പിക്കുന്നു. 'എനിയ്ക്കുരൊാരു ലോകം നിനക്കുഠൊാരുലോകം നമുക്കില്ലൊരു ലോകം” ഞാനും നീയുമുള്ളപ്പോള്‍ നാമുാവുന്നതെങ്ങനെ” 4 (കുഞ്ഞുണ്ണി - കുഞ്ഞുണ്ണിക്കവിതകള്‍) 1.6.4 നാടന്‍പാട്ടുകളുടെ സ്വാധീനം കവിതകളില്‍ നാടന്‍പാട്ടുകള്‍ കവിതയില്‍ പ്രമേയതലത്തിലും പ്രതിപാദനതലത്തിലും ഒട്ടുമിക്ക കവികളെയും സ്വാധീനിച്ചിട്ട്‌. നാടന്‍താളസകങ്കല്പങ്ങളില്‍ നിന്നും ഈണങ്ങളില്‍നിന്നുമാണ്‌ ആദ്യകാലരചനകള്‍ ര്‍ജ്ജം കൊട്ടുള്ളത്‌. മല യാളഭാഷയിലുായ പ്രഥമകാവ്യമെന്ന്‌ വിശേഷിപ്പിക്കാവുന്ന കൃഷ്ണഗാഥ, രാജാ വിന്റെ ചൂതുകളിയുമായി ബന്ധപ്പെട്ട്‌ പാടിയ “ആളുന്തിരാഗ'ത്തില്‍, കേരളത്തിന്റെ തനതായ പാരമ്പര്യത്തിലുള്ള നാടന്‍താളത്തില്‍ എഴുതപ്പെട്ട കാവ്യമാണ്‌. നാടന്‍പ്രയോഗങ്ങളെയും ശൈലികളെയും പഴഞ്ചൊല്ലുകളെയും എല്ലാം ചെറു ശ്ശേരി കൃഷ്ണഗാഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. നാടന്‍പാട്ടുകളുടെ പൊതുസ്വ ഭാവമായ വായ്ത്താരികളുടെയും ഈരടികളുടെയും ആവര്‍ത്തനത്തിലൂടെ പ്രമേയ ത്തിന്റെ അന്തരീക്ഷസാന്നിധ്യം ബലപ്പെടുത്തുന്നു. അനുവാചകന്റെ അനുധ്യാനം ഉറപ്പിക്കുന്നു. ഈ നാടോടി പാരമ്പര്യത്തെ എഴുത്തച്ഛനും, ചെറുശ്ശേരിയും ആവര്‍ത്തിത പദാവിഷ്‌കാരങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്നു. പുരാണകവിത്ര യത്തില്‍ “ജനകീയകവി' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കുഞ്ചന്‍നമ്പ്യാര്‍ തന്റെ കവി തകളില്‍ നാടോടിമട്ടുകളും ശൈലികളും വൃത്തങ്ങളും ധാരാളമായി ഉപയോഗി ചിട്ട. ഭാഷാവൃത്തങ്ങള്‍ക്കു പുറമെ തന്റെ കാലത്ത്‌ പ്രചരിച്ചിരുന്ന നാടന്‍നൃത്തക ലാരൂപങ്ങളില്‍ പ്രയോഗിച്ചു പോന്ന കാരിക, പഞ്ചകാരിക, മര്‍മ്മകുംഭം, ലക്ഷ്മി, കു നച്ചി തുടങ്ങിയ സങ്കീര്‍ണ്ണതാളവൃത്തങ്ങളും നമ്പ്യാര്‍ സുലഭമായി കൈകാര്യം ചെയ്തിട്ടു* * എന്ന്‌ നിരീക്ഷിക്കുന്നു. ഉള്ളൂരിന്റെ പ്രേമസംഗീതം” എന്ന കവിത യുടെ രചനക്ക്‌ ഹേതുകമായ താളം വീട്ടില്‍ നെല്ലുകുത്താന്‍ വന്ന പെണ്ണുങ്ങള്‍ പ ടിക്കേട്ട വായ്ത്താരിയാണ്‌ എന്ന്‌ കവി തന്നെ പറഞ്ഞിട്ടു്‌.“ ഇങ്ങനെ സമൂഹ ത്തില്‍ പല തരത്തില്‍ പ്രചരിച്ചിട്ടുളള വായ്ത്താരികളും നാടോടിയായ താളങ്ങളും കവിതയുടെ വൃത്തഘടനയ്ക്ക്‌ കാരണമായിട്ടു്‌. നാടന്‍പാട്ടിന്റെ കെട്ടിക്കെട്ടിപ്പോ കുന്ന ആഖ്യാനശൈലിയുടെ പ്രതിഫലനം ഉള്ളൂരിന്റെ അമ്പിളിയമ്മാവന്‍, കുട്ടിയും പ്രാവും തുടങ്ങിയ കവിതകളില്‍ കാണാം. ആശാന്റെയും വള്ളത്തോളിന്റെയും കൃതികളിലൂുടനീളം ഫോക്ലോര്‍ പാരമ്പര്യസ്വാധീനം പ്രകടമാണ്‌. ഉദാ: താരാട്ടിന്റെ നാടോടിയീണമാണ്‌ വള്ളത്തോള്‍ ഇവിടെ സ്വീകരിച്ചി രിക്കുന്നത്‌. എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍കുഞ്ഞുറങ്ങിക്കൊള്‍ - D കെന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം (താരാട്ട്‌ - വള്ളത്തോള്‍) ഓമനക്കുട്ടന്‍, തിരുവാതിര, കുറത്തി, കല്യാണി, താരാട്ട്‌, കളവാണി, മാവേ ലി, വഞ്ചിപ്പാട്ട തുടങ്ങിയ നാടന്‍വൃത്തങ്ങള്‍, പദാവര്‍ത്തനത്തിലൂടെ ലഭിക്കുന്ന സവിശേഷക്രമം എന്നിവ ചങ്ങമ്പുഴകവിതകളിലും കാണാം. കേരളീയപാട്ടുപാരമ്പര്യരീതി ഇടശ്ശേരിക്കവിതകളിലു്‌. ഉദാ: താഴെവെച്ചാലുറുമ്പരിച്ചാലോ തലിയില്‍വെച്ചാല്‍ പേനരിച്ചാലോ പൊന്നുണ്ണീ പുങ്കരളേ പൊന്നണയും പൊന്‍കതിരേ (പൂതപ്പാട്ട്‌ - ഇടശ്ശേരി) ആധുനികകാലഘട്ടത്തിലും ഒട്ടുമിക്കകവികളും നാടന്‍പാട്ടുകളെയും അതിന്റെ പാരമ്പര്യത്തെയും കവിതകളില്‍ ഉപജീവിച്ചിട്ടു;! എന്ന്‌ ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു. 1. പൈങ്കിളിയേ പൈങ്കിളിയേ കളിയാടീടാന്‍ വരുമോ നീ പാടില്ലാ ചുള്ളികളാല്‍ കൂടുചമക്കാന്‍ പോകുന്നു. (കളിയാടീടാന്‍ വരുമോ നീ -- പന്തളം കേരളവര്‍മ്മ) 2. മാനുഷരെല്ലാരുമൊന്നുപോലെ മാവേലിസ്റ്റോറില്‍ തിരക്കിനില്‍ക്കേ ബോണസ്സുകൌ വളര്‍ന്നിടും പൊ - ന്നോണമേ, നിന്നെ ഞാന്‍ കിടുന്നു. (മാതേവരുടെ കാഴ്ചപ്പാട്‌ - ഒളപ്പമണ്ണ) 3. പൊന്നാല്‍ നിന്നുടെ മെയ്മൂടാന്‍ കൊന്നമരക്കൊമ്പാണോ ഞാന്‍? (അരയാലിന്റെ മുജ്ജന്മം - ഗോവിന്ദന്‍ എം.) 4. കളരിയില്‍ നിന്നുമിറങ്ങിയേയുള്ളൂ ചുവടുകള്‍ വച്ചു തുടങ്ങിയേയുള്ളു (മക്കള്‍ - ആറ്റൂര്‍) 5. കണ്ണുകളില്ലാത്ത കുറ്റമില്ല കണേതെന്തെന്നറിഞ്ഞുകൂട കാതുകളില്ലാത്ത കുറ്റമില്ല കേള്‍ക്കേതെന്തെന്നറിഞ്ഞുകൂട (വിദ്യതരിക -- അക്കിത്തം) 3D 6. വാരുറ്റ പൈതലേ താലോലം റബ്ബിന്‍ കാരുണ്യക്കാതലേ, താലോലം (താരാട്ട്‌ - ഉബൈദ്‌) 7. മാനത്ത്‌ മാരിവില്‍ വര്‍ണ്ണങ്ങള്‍ വാരിത്തുകുന്നതാരാണ്‌? (മഴ വരും കാലം - ഒ.എന്‍.വി.കുറുപ്പ്‌) 8. പുലരുവാന്‍ ഏഴര രാവേയുള്ളു പുങ്കോഴി കുവിക്കഴിഞ്ഞതേയുള്ളൂ പൂമാതൈ പൊനനമ്മ പാട്ട്‌ കേട്ടാലേ ഉണക്കമരം പൊട്ടി പാലൊഴുകും (യാത്രാമൊഴി - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌) 9. നടക്കുന്ന കഥയെല്ലാം കുഴച്ചക്ക നടക്കാത്ത കഥയെല്ലാം വരിക്കച്ചക്ക നടക്കാതെ നടന്നതായ്‌ നടിക്കുന്നതിടിച്ചക്ക നടന്നിട്ടും നടന്നിട്ടില്ലെന്നു നടിക്കുമ്പോള്‍ പഴഞ്ചക്ക (ചക്ക - അയ്യപ്പപ്പണിക്കര്‍) 10. പറയുന്നു മാവേലി കേരളം കാണുവാന്‍ കൊതിയുന്നെുള്ളതു നേരല്ലോ (മൂന്നാം കേരളം - ചെമ്മനം ചാക്കോ) 11. മുത്തശ്ലിക്കഥയിലെ കുമ്മാട്ടീം കുമ്മാട്ടിക്കഥയിലെ മുത്തശ്ലീം (മുത്തശ്ലീക്കഥയിലെ കുമ്മാട്ടി - കാവാലം നാരായണപ്പണിക്കര്‍) 12. നമ്മള്‍ നന്നാകുവാനെന്തുനല്ലു നല്ലൊരു ചൂലുമനസ്സില്‍ നല്ലൂ (കുഞ്ഞുണ്ണിക്കവിതകള്‍ - കുഞ്ഞുണ്ണി) 3D 1.6.5 നാടന്‍കുട്ടിപ്പാട്ടു കളുടെ സ്വാധീനം കവിതകളില്‍ നാടന്‍കുട്ടിപ്പാട്ടുകളിലെ വരികള്‍ അതേപടിയോ ചെറിയ ഭേദങ്ങളോടെയോ പ്രതിപാദനത്തില്‍ ഇണക്കിച്ചേര്‍ക്കുന്ന നാടന്‍ പാരമ്പര്യം ആധുനികകവിതകളില്‍ പ്രകടമാണ്‌. ഒന്നാനാം മതിലകത്ത്‌ എന്ന നാടന്‍കുട്ടിപ്പാട്ടിനെ വയലാര്‍ ഇങ്ങനെ ഉപജീവിച്ചിരിക്കുന്നു. 1. ഒന്നാനാം മതിലകത്ത്‌ ഒന്നിലല്ലോ പൂത്തിലഞ്ഞി ആയിലഞ്ഞിപ്പുവിറുക്കാന്‍ ഓടിവായോ തോഴിമാരേ ഒന്നാനാം കൊച്ചുമല്ലേല്‍ ആടുപെണ്ണേ ചെമ്പഴുക്ക (നാടന്‍കുട്ടിപ്പാട്ട) പൂത്താര മതിലകത്ത്‌ പൂത്തല്ലോ പൂത്തിലഞ്ഞി ആയിലഞ്ഞിപ്പൂുവറുക്കാന്‍ ആരോരാ പോണതാരോ ആയിലഞ്ഞിപ്പൂപറിക്കാ - നാരാരും പോവിണില്ലാ (വയലാര്‍ രമാവര്‍മ്മയുടെ 'പാടത്തൊരുപാട്‌) ഇതിന്റെ പാഠഭേദമായ തൃശ്ശിവപേരൂര്‍ എന്ന നാടന്‍കുട്ടിപ്പാട്ട്‌ വൈലോപ്പിള്ളി അവതരിപ്പിക്കുന്നത്‌ ഇങ്ങനെ. 2. തൃശ്ലീവപേരൂര്‍ മതിലകത്ത്‌ ഒന്നു രു പോല്‍ പൂത്തിലഞ്ഞി ആയിലഞ്ഞിപ്പുവിറുക്കാന്‍ പോരിന്‍ പോരിന്‍ തോഴിമാരേ തൃശ്ശിവ പേരൂരപ്പനാണേ ഞങ്ങള്‍ ഞങ്ങള്‍ പോരുന്നില്ലെ (നാടന്‍കുട്ടിപ്പാട്ടു തൃശ്ലീവപേരൂര്‍ മതിലകത്ത്‌ പൂത്തല്ലോ പൂുവിലഞ്ഞി ആയിലഞ്ഞിപ്പൂുവറുക്കാന്‍ നിങ്ങളാരും പോന്നതില്ലേ ആയിലഞ്ഞിപ്പൂുവറുക്കാന്‍ ഞങ്ങളാരും പോണില്ല. (വൈലോപ്പിള്ളി-തൃശ്ശൂരിലെ തിരുവാതിരകള്‍? 3. തട്ടീട്ടും പോണില്ല ചോണനുറുമ്പ്‌ മുട്ടീട്ടും പോണില്ല പുളിയുറുമ്പ്‌ മുട്ടോളം കേറി ചോണനുറുമ്പ്‌ തട്ടീട്ടും പോണില്ല ചോണനുറുമ്പ്‌ 3D എന്ന നാടന്‍കുട്ടിപ്പാട്ടു വരികള്‍ ദേശമംഗലം രാമകൃഷ്ണന്റെ 'ചിതല്‍വരും കാലം' എന്ന കവിതയില്‍ ഇങ്ങനെ പ്രതൃക്ഷപ്പെടുന്നു. തട്ടീട്ടും പോണില്ല ചോണനുറുമ്പ്‌ മുട്ടീട്ടും പോണില്ല പുളിയുറുമ്പ്‌ മുട്ടോളം കേറി അരിയുറുമ്പ്‌ തുടയോളം കേറി കോതമ്പുറുമ്പ്‌ (ചിതല്‍വരും കാലം - ദേശമംഗലം രാമകൃഷ്ണന്‍?) അയ്യപ്പന്ത്യമ്മ എന്ന നാടന്‍കുട്ടിപ്പാട്ടിനെ കടമ്മനിട്ട ഇങ്ങനെ ഉപജീവിച്ചിരിക്കുന്നു. 4. അയ്യപ്പന്റുമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിലിട്ടു മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു തട്ടാപ്പിള്ളേരു തട്ടിയെടുത്തു (നാടന്‍കുട്ടിപ്പാട്ട) അയ്യപ്പന്റമ്മച്ചി നെയ്യപ്പം ചുട്ടപ്പം അയ്യപ്പന്മാര്‍ക്കൊക്കെ സന്തോഷം അയ്യോ തട്ടാപ്പിള്ളേരു തട്ടിയെടുക്കുന്നു മാപ്പിളപ്പിള്ളേരു പിന്നാലെ കൂടുന്നു. (മഴ പെയ്യുന്നു മദ്ുളം കൊട്ടുന്നു - കടമ്മനിട്ട രാമകൃഷ്ണന്‍) 5. കാക്കേ കാക്കേ കൂടെവിടെ വളരുന്ന മാമര കൊമ്പത്ത്‌ കാക്കേ കാക്കേ കൂടെവിടെ ഒളിതിങ്ങും പുമരക്കൊമ്പത്ത്‌ എന്ന നാടന്‍കുട്ടിപ്പാട്ട എം. ഗോവിന്ദന്റെ “വാക്കെ വാക്കെ കൂടെവിടെ” എന്ന കവിതയില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു. വാക്കേ വാക്കേ കൂടെവിടെ വളരുന്ന നാവിന്റെ കൊമ്പത്ത്‌ വാക്കേ വാക്കേ കൂടെവിടെ ഒളിതിങ്ങും തുവലില്‍ തുമ്പത്ത്‌ (വാക്കേ വാക്കേ കൂടെവിടെ - എം. ഗോവിന്ദന്‍) 6. കാക്കിരി പൂക്കിരി കണ്ണന്‍ചിരട്ട ഉപ്പു ചിരട്ടേലെന്തു? (നാടന്‍കുട്ടിപ്പാട്ടു കാക്കിരി പൂക്കിരി കണ്ണന്‍ചിരട്ട കുപ്പായക്കീശയില്‍ കാശുവീണു (മരണത്തില്‍ ജീവിതത്തില്‍ -- കടമ്മനിട്ട രാമകൃഷ്ണന്‍) 7. മുട്ടോളം കേറി മുലയോളം കേറി തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല (നാടന്‍കുട്ടിപ്പാട്ടു 3D മുട്ടോളം കടം വന്നു മുലയോളം കടം വന്നു ഓടിയിട്ടും ഓടിയിട്ടും എത്തുന്നില്ല കുഞ്ഞുക്കുട്ടന്‍ (ഓട്ടോവില്‍ പാട്ട്‌ - ആറ്റൂര്‍) 8. പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലുവെച്ച പാത്രം വൃത്തിയാക്കി വെച്ചു (നാടന്‍കുട്ടിപ്പാട്ടു വി നല്ല വി കാലരും ഞൊ വിക്കാരന്‍ തൊി (കുഞ്ഞുണ്ണിക്കവിതകള്‍ - കഞ്ഞുണ്ണി? ഈ ഉദാഹരണങ്ങള്‍ ഫോക്ലോര്‍, പ്രതേകിച്ചും വാമൊഴിവഴക്കങ്ങളുടെ സ്വാധീനം സാഹിത്യത്തില്‍ വേര്‍തിരിക്കാനാവാത്തവിധം അലിഞ്ഞു ചേര്‍ന്നിരി ക്കുന്നു എന്ന്‌ വ്യക്തമാക്കുന്നു. നാടന്‍പാട്ട്‌ വിശിഷ്യാ നാടന്‍കുട്ടിപ്പാട്ടുകള്‍ കവിതക്ക്‌ ഉപജീവനമാകുന്നു. അതേപടിയുള്ള അവയുടെ ഉപജീവ്യത അനന്യമായ വശ്യതയെ ബോധ്യപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. വരമൊഴിയില്‍ സ്വാംശീകരിക്കപ്പെട്ടുകൊരിക്കുന്ന നാടന്‍കുട്ടിപ്പാട്ടുകള്‍ ഇന്നും സമൂഹത്തില്‍ തനതായിനില്‍ക്കുന്ന ഒരു നാടോടിസാഹിത്യരൂപം കൂടിയാകുന്നു. എല്ലാ സമൂഹങ്ങളിലും അത്‌ നിലനില്ക്കുന്നു. അങ്ങേയറ്റം നഗരവത്ക്കരിക്കപ്പെട്ട മനുഷ്യരില്‍ ഒരു പക്ഷേ നാടന്‍കുട്ടിപ്പാട്ടുകള്‍ വറ്റിവര അവസ്ഥയിലാകാം. എന്നാല്‍ കേരളത്തിലിപ്പൊഴും നഗരവത്കരണം സമ്പൂര്‍ണ്ണ മാകാത്തതിനാലാവാം കുട്ടിപ്പാട്ടുകള്‍ നാടോടീയമായി നിലനില്ക്കുന്നു. അവ കഴിയുന്നിടത്തോളം ശേഖരിച്ച്‌ അതിലെ ലോകവീക്ഷണം അപഗ്രഥിക്കുമ്പോള്‍ കുട്ടികളുടെ സര്‍ഗ്ലാത്മകരീതികള്‍ കൂടി വെളിപ്പെടുകയാവും മറ്റൊരുഫലം. കുറിപ്പുകള്‍ 1. Dundes, Allen. Interpreting Folklore Bloomingtor Indiana University Press, 1980, P. 61. 2. ഡോ. എം. വി. വിഷ്ണുനമ്പൂതിരി, ഫോക്ലോര്‍ അഥവാ ജനസംസ്കാരം, പ്രഗതി ത്രൈമാസിക, ഫോക്ലോര്‍ പതിപ്പ്‌ 2004, ജ.12. 3. എം. എന്‍ കാരശ്ശേരി, മാപ്പിളപ്പാട്ട്‌, കേരളഫോക്ലോര്‍, ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസറ്റ്‌, 1997, ജ. 45. 4. William R. Bascom. The Study of Folkore. Dundes Allen (Ed.), Pretince Hall 1965. P. 276 - 298. 5. Utley, Francis Lee, Folk Literature: An Operational Definition. Journal of American Folklore, 1961, P. 74. 6. William R. Bascom, Verbal Art, Journal of American Folklore, 1955, P. 68. 7. Ben Amose Dan, Journal of American Folklore, 1971, P. 53. 8. Carvalo Neto, Paulode, The Concept of Folklore (Trans.) University of Miami Press, Florida, 1971, P. 84. 9. Muller Max, Lips from a Furman Workshop, Vol. II, London, 1868, P. 16. 10. രാഘവന്‍ പയ്യനാട്‌, 'ഫോക്ലോര്‍', കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട, തിരുവനന്തപുരം, ജൂണ്‍ 2006, ജ. 8. ക 11. മഹിമഭട്ടന്‍, വ്യക്തിവിവേകം, നചകാവ്യേ ശാസ്ത്രാദിവദര്‍ത്ഥ പ്രതീത്യര്‍ത്ഥം ശബ്ദമാത്രം പ്രയു ജൃതോ സഹിതയോ ശബ്ദാര്‍ത്ഥയോ: തത്ര പ്രയോഗാത്‌, സാഹിത്യം തുല്യകക്ഷത്വേനാ - സ്യൂനാതി രിക്തത്വം, കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌, തിരുവനന്തപുരം, 1988, ജ. 268. 12. എം. അച്യുതന്‍ പാശ്ചാതൃസാഹിതൃവിമര്‍ശനം. കറന്റ്‌ ബുക്സ്‌, തൃശ്ശൂര്‍, 1962, 22. 29. 13. രാഘവന്‍ പയ്യനാട്‌, 'ഫോക്ലോര്‍,' കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌ തിരുവന്തപുരം, 1986, ജ. 14. 14. എന്‍.വി. കൃഷ്ണവാരിയര്‍, “പഴഞ്ചൊല്‍ പ്രപഞ്ചത്തെപ്പറ്റി, “പഴഞ്ചൊല്‍പ്രപഞ്ചം' കോട്ടയം നാഷ ണല്‍ ബുക്ക്‌ സ്റ്റാള്‍, 1966. 15. രാഘവന്‍ പയ്യനാട്‌, 'ഫോക്ലോര്‍', കേരളഭാഷ ഇന്‍സ്റ്റിറ്റൂട്ട്‌, തിരുവനന്തപുരം, 1998, ജ. 189. 16. eoichard M. Dorson, 'Folklore & Folklife, University of Chicago Press, Chicago, 1972, P, 299. 17. Durgabhagavati, An outline of Indian Folklore, Bombay, 1958, P. 46. 18. ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍, കേരളസാഹിത്യചരിതം, തിരുവിതാംകൂര്‍ സര്‍വ്വകലാശാല, 1957, ജ. 161. 19. എം. വി. വിഷ്ണുനമ്പുതിരി, “നാടോടിവിജ്ഞാനീയം' ഡി,സി. ബുക്സ്‌, കോട്ടയം 1997, ജ. 265. 20. Sigmond Fruid. Jokes and their relation to the unconscious Editor's note Tr. James Strachey, New York, 1983, P. 21. 21. രാഘവന്‍പയ്യനാട്‌, “ഫോക്ലോര്‍', കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട, തിരുവനന്തപുരം, ഫെ്രുവരി 1992, ജു. 194. 22. സീന എന്‍. വി., “കടങ്കഥകള്‍' നാട്ടറിവിന്റെ നിനവ്‌. എഡി. സി. ആര്‍. രാജഗോപാലന്‍ നാട്ടറിവ്‌ പ ഠനക്രേന്രം തൃശ്ശൂര്‍, ജൂണ്‍ 1998, ജ. 65. 23. C.M. Bowra, Primitive Songs, Mentor Books, London, 1963, P. 11. 24. C.M. Bowra. Primitive Songs, Mentor Books, London, 1963, P. 134. 25. Dundes Allen, The Study of Folklore, New Jersey, Engelwood, Wood Cliffs, Prentice Hall, 1977, P. 277. 26. Dundes Allen, The Study of Folklore, New Jersey, Engelwood, Wood Cliffs, Prentice Hall, 1977, P. 294. 27. രാഘവന്‍ പയ്യനാട്‌, 'ഫോക്ലോര്‍', കേരളഭാഷ ഇന്‍സ്റ്റിറ്റൂട്ട്‌, തിരുവനന്തപുരം, 1986, ജ. 15. 28. രാഘവന്‍ പയ്യനാട്‌, 'ഫോക്ലോര്‍', കേരളഭാഷ ഇന്‍സ്റ്റിറ്റൂട്ട്‌, തിരുവനന്തപുരം, 1986, ജ. 204. 29. R.S. Bogs, Leach Maria, (Ed.) Standard Dictionary of Folkore mythology and legand funds and Wagnalls company, 1934, P. 1139-1147. 30. രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍ - ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും 1105 കേരളോ ദയം പ്രസ്സ്‌ തൃശ്ശൂര്‍, ജ. 92. 31. ഉള്ളൂര്‍ എസ്‌. പരമേശ്വരയുര്‍, കേരളസാഹിത്യചരിത്രം ഒന്നാം ഭാഗം. തിരുവിതാംകൂര്‍ സര്‍വ്വകലാ ശാല, 1957, ജ. 69. 32. ജി. ശങ്കരപിള്ള ശുദ്ധമലയാളശാഖ സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ,. ഡേ. കെ എം ജോര്‍ജ്ജ്‌ എഡി. 1958, ജ. 75148. 33. ഡോ. ടി.വി. മാത്യു. വൃത്തശാസ്ര്രം കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1996, ജ. 105. 34. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട്‌, തിരുവനന്തപുരം, 1992, ജ. 153165. 32. ഡോ. എം. വി. വിഷ്ണുനമ്പൂതിരി, ആമുഖം, പഴയപാട്ടുകൾ, ഡിസി. ബുക്സ്‌, കോട്ടയം, 2003. 30. ഡോ. എം. വി. വിഷ്ണുനമ്പൂതിരി, പഴയപാട്ടുകൾ, വാള്യം ഒന്ന്‌, ഉപോദ്ഘാതം 2003. 37. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട, തിരുവനന്തപുരം, 1992, 22.156. 38. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട, തിരുവനന്തപുരം, 1992, 22.159. 39. Taylor Archer, Dundes Allen, (Ed.), Folklore and the student of Literature. The study of Folklore, 1965, P. 39-40. 40. Dundes Allen. Essays in Folklistics Meerut, Folkore Institute 1978, P. 207. 41. കെ.എം. ഭരതന്‍, “ഫോക്ലോറും സാഹിത്യവും സാഹിത്യ പഠനവും” ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസ്റ്റ്‌, 2003, ജ. 34. 42. കുഞ്ഞുണ്ണി, ആമുഖം എന്നിലൂടെ, ഗുരുവായൂര്‍ ശിഖ പബ്ലിക്കേഷന്‍സ്‌, 1985. ക 43. പി.കെ. ശിവശങ്കരപിള്ള, അവതാരിക “കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതികള്‍, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1979, ജ. 33. 44. ഡോ. കെ. എസ്‌ പ്രകാശ്‌, “ഫേക്ലോറും കവിതയും” കറന്റ്‌ ബുക്സ്‌, കോട്ടയം. 2004, ജ. 57. 5 അധ്പ്യായം © കുട്ടികളും സംസ്‌കാരവും നാടന്‍കുട്ടിപ്പാട്ടുപഠനം അര്‍ത്ഥവത്താകുന്നത്‌ പ്രാദേശികചരിത്രം, നരവംശ ചരിത്രം, സംസ്കാരം തുടങ്ങിയ പരികല്പനകളെ പരിഗണിക്കുമ്പോഴാണ്‌. നാടന്‍പാട്ട്‌, നാടന്‍കുട്ടിപ്പാട്ട്‌, കുട്ടികള്‍, കേരളത്തിലെ കുട്ടികള്‍ തുടങ്ങിയവ സൂക്ഷ്മമായി പഠിക്കുമ്പോള്‍ മാത്രമാണ്‌ നാടന്‍കുട്ടിപ്പാട്ടുകളുടെ പഠനം വസ്തുനിഷ്ഠമാകുന്നത്‌. കുട്ടികള്‍ പാടുന്നതോ കുട്ടികള്‍ക്കുവോി മുതിര്‍ന്നവര്‍ പ ടുന്നതോ ആയ പാട്ടുകളാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍. അതുകെഴുതന്നെ നാടന്‍കുട്ടി പ്പാട്ടുകളുടെ സമഗ്രപഠനത്തിന്‌ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസങ്ങളെ നിരീക്ഷിക്കേതു്‌. സമൂഹത്തിന്‌ അവരോടുള്ള കാഴ്ചപ്പാടിനെ അപ ഗ്രഥിക്കുകയും കുട്ടികളുടെ സംസ്കാരത്തെ അടുത്തറിയുകയും ചെയ്യേതു്‌. ഒരു വ്യക്തിയുടെ ജീവിതത്തില്‍ യാവനാവസ്ഥക്ക്‌ മുമ്പുള്ള കാലമാണ്‌ കുട്ടിക്കാലം. ഏറെക്കുറെ, കൌനമാരാവസ്ഥയും കുട്ടിക്കാലത്തില്‍പ്പെടുന്നു. ശാരീരികമായും മാന സികമായും അനുനിമിഷം വളര്‍ച്ച (്രാപിച്ചുകൊിരിക്കുന്ന കാലഘട്ടത്തില്‍ ജീവി ക്കുന്നവരാണ്‌ കുട്ടികള്‍. വളര്‍ച്ചക്കൊപ്പം കുട്ടിയുടെ വൈകാരികവികാസത്തിനും കാഴ്ചപ്പാടിന്റെ രൂപീകരണത്തിനും ധാര്‍മ്മികമൂല്യബോധത്തിനും അനുഭവങ്ങള്‍ വഴിയൊരുക്കുന്നു. കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങളെയും സമൂഹത്തിന്‌ അവരോടുള്ള സമീപനത്തെയും കുട്ടികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാക്കേതു. 2.1 കുട്ടികള്‍ കുട്ടികളെക്കുറിച്ച്‌ ഭാരതത്തിലുായിരുന്ന കാഴ്ചപ്പാട്‌ ഇതിഹാസപുരാണങ്ങ ളിലെ കഥകളില്‍ പ്രതിഫലിക്കുന്നു. യുദ്ധരംഗത്ത്‌ ചക്രവ്യൂഹം ഭേദിച്ച്‌ ഉള്ളില്‍ കട ക്കുന്ന വിധം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ ഉപദേശിക്കുമ്പോള്‍ ജിജ്ഞാസുവായ വിദ്യാര്‍ത്ഥിയുടെ ഓല്‍സുക്യത്തോടെ വയറ്റില്‍ക്കിടന്ന്‌ മൂളിക്കേള്‍ക്കുന്ന അഭി മന്യൂവിന്റെ കഥ" “പൂര്‍ണമതഃ പൂര്‍ണമിദം'' എന്ന ഭാരതീയ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു. “ലാളയേത്‌ പഞ്ചവര്‍ഷാനി” എന്ന ആപ്തവാക്യം ശിശുവിനെ ഈശ്വരതുല്യം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യണമെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. ഭാഗവതത്തില്‍ പ്രസിദ്ധമായ ശ്രീകൃഷ്ണലീലകളും കുസൃതിത്തരങ്ങളും ഇവി ടുത്തെ സമൂഹത്തിന്‌ കുട്ടികളോടുഠയിരുന്ന സമീപനവും പെരുമാറ്റരീതികളും വെളിപ്പെടുത്തുന്നു.: പ്രായത്തേക്കാള്‍ അറിവിനെയും ചിന്താവൈശിഷ്ട്യത്തെയും അംഗീകരിച്ചിരുന്ന ഒരു ജനതയെയാണ്‌ കേവലം നാല്‍ വയസ്സു മാത്രം പ്രായമുള്ള 6 കൃഷ്ണന്റെ, ഗോവര്‍ധനത്തെ പൂജിച്ചാല്‍ മഴകിട്ടും എന്ന വാദത്തെ അംഗീക രിച്ച നന്ദഗോപനിലൂടെ നാം ദര്‍ശിക്കുന്നത്‌.? കുന്നുകളുടെ അഥവാ പ്രകൃതിയുടെ സംരക്ഷണത്തിലൂടെ മാത്രമേ കാലാവസ്ഥയെയും തദുപരി ഈ ഭുമിയുടെ നിലനില്‍പ്പിന്നാധാരമായ കാര്‍ഷികവൃത്തിയേയും പരിപോഷിപ്പി ക്കാനാവു എന്ന തത്വമാണ്‌ ഇവിടെ വ്യക്തമാവുന്നത്‌. കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ഒരു ജനതയെയാണ്‌ പരിചയപ്പെടുത്തുന്നത്‌. അച്ഛന്റെ ദാനത്തിലെ അപാകതകള്‍ കത്തി സത്യാന്വേഷണത്തിനിറങ്ങിത്തി രിച്ച നചികേതസ്‌,* അച്ഛന്റെ മടിയിലിരിക്കാന്‍ മോഹിച്ച്‌, അതിനായി തപം ചെയ്ത്‌ ശ്രേഷ്ഠപഥത്തിലെത്തിയ ഗ്രുവന്‍,ഃ പഴമെന്ന്‌ ധരിച്ച്‌ സൂര്യനെപിടിച്ച്‌ തിന്നാനെ ത്തിയ ഹനുമാന്‍,” സ്വന്തം പിതാവില്‍ നിന്ന്‌ കഠിനശിക്ഷകളേറ്റിട്ടും പതറാതെ ധീരനായി നീങ്ങിയ പ്രഹ്ലാദന്‍" തുടങ്ങിയവരുടെ കുട്ടിക്കാലകഥകള്‍ നമ്മുടെ പ ൂര്‍വ്വികര്‍ക്ക്‌ കുട്ടികളോടുള്ള സമീപനത്തെ സൂചിപ്പിക്കുന്നു. ജീവിതവീക്ഷണവും വിദ്യാഭ്യാസചിന്തകളും അഭേദ്യമായി ബന്ധപ്പെട്ടുകിട ക്കുന്നു. ഓരോ കൂട്ടായ്മയിലെയും ജീവിതസങ്കല്‍പങ്ങളും സാഹചര്യങ്ങളുമാണ്‌ വിദ്യാഭ്യാസ വീക്ഷണങ്ങള്‍ക്കാധാരം. ആ നിലക്ക്‌ ഗാന്ധിജി, ടാഗോര്‍, വിവേകാന ന്ദന്‍ തുടങ്ങിയ വിദ്യാഭ്യാസചിന്തകരുടെ അഭിപ്രായങ്ങള്‍ പൌരസ്ത്യജീവിത വീക്ഷ ണത്തെ വിശദമാക്കുന്നു. “കുട്ടിയിലും മനുഷ്യനിലുമുള്ള ശാരീരികവും ബുദ്ധിപ രവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമിപ്പിക്കുകയും വികസിപ്പി ക്കുകയും ചെയ്യുന്നതാണ്‌ ശരിയായ വിദ്യാഭ്യാസം”* എന്ന ഗാന്ധിജിയുടെ കാഴ്ച പ്പാടും മനുഷ്യനിലുള്ള സമ്പൂര്‍ണ്ണതയുടെ ആവിഷ്കാരമാണ്‌ വിദ്യാഭ്യാസം'* എന്ന സ്വാമി വിവേകാനന്ദന്റെ അഭിപ്രായവും “സാര്‍വ്വലാകിക സ്നേഹവും ഐക്യവും സാഹോദര്യവും സാധിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്‌ വിദ്യാഭ്യാസ” മെന്ന രവീ നദ്രനാഥ ടാഗോറിന്റെ വീക്ഷണവും ശ്രദ്ധേയമാണ്‌. പാശ്ചാത്യരുടെ വിദ്യാഭ്യാസചിന്തകളും ഇതിനോട്‌ താദാത്മ്യം പ്രാപിക്കപ്പെട്ട വയാണ്‌. “മനുഷ്യനിലുള്ള സഹജമായ നന്മയെ വികസിപ്പിക്കുന്നതിന്‌ അവനെ പ്രാപ്തനാക്കുന്ന ഒന്നാണ്‌ വിദ്യാഭ്യാസം. അതുകൊവന്‍ ഉത്കൃഷ്ടമായ ജീവിതം നയിക്കും" എന്ന്‌ കണ്‍ഫ്യൂഷ്യസ്‌ പറയുന്നു. എന്നാല്‍ മനുഷ്യനിലെ സഹജമായ നന്മയും ആന്തരിക പ്രകൃതിയും റൂസ്സോയ്ക്ക്‌ നിത്യനിര്‍മുക്തവും അത്യൂന്നതവുമായ ജീവിതമുല്യങ്ങളായിരുന്നുവെന്ന്‌ “എമിലി” എന്ന കൃതി വ്യക്ത മാക്കുന്നു. മനുഷ്യന്റെ സകല കഴിവുകളുടെയും വികാസമാണ്‌ വിദ്യാഭ്യാസം എന്ന്‌ ഈ അഭിപ്രായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം വീക്ഷണങ്ങളെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവും ബൂൌദ്ധികവുമായ വിവിധതലങ്ങളിലെ 6 വളര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. പാശ്ചാത്യമനഃശാസ്ര്രജ്ഞര്‍ കുട്ടികളെക്കുറിച്ച്‌ ധാരാളം ഗവേഷണപഠനങ്ങള്‍ നടത്തിയിട്ട്‌. ബീജാധാനം മുതല്‍ യാൌവനാവസ്ഥവരെയുള്ള ക്രമാനുഗതമായ വളര്‍ച്ച യാണ്‌ ശാരീരികവികാസം എന്നതുകെറുദ്ദേശിക്കുന്നത്‌. നവജാതശിശുവിന്റെ ആദ്യവികാരമായ അത്ഭുതപരത(ലഡ്ണ്ണബ്ല)യില്‍ നിന്ന്‌ ക്രമേണ ഭയം, സങ്കടം, അസ്വസ്ഥത, സ്‌നേഹം, വാത്സല്യം, സന്തോഷം, അസൂയ, ആഹ്ലാദം, ജിജ്ഞാസ, വിരോധം, ദേഷ്യം തുടങ്ങി വിവിധ ഭാവങ്ങളും തദനുബന്ധമായി ശാരീരികവൈ കാരിക പ്രകടനങ്ങളും രൂപപ്പെടുന്നു. ശൈശവ ദശയിലെ കുട്ടികളില്‍ ഭയമെന്നത്‌ അത്ര പ്രകടമായ ഒന്നല്ല. എന്നാല്‍ മുതിരുന്നതോടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചി ന്തകള്‍ അങ്കുരിക്കുകയും ഭയം ഉാവുകയും ചെയ്യുന്നു. ഈ ഭയത്തില്‍ നിന്ന്‌ ഒട്ടൊക്കെ മോചനം നല്‍കുന്നത്‌ സമസമൂഹവും (ലെ 02൧) അവരോടൊ ത്തുള്ള കളികളും അവന്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങളുമാണ്‌. ഒരു ശിശു വിന്റെ ബുദ്ധിശക്തി ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടാണ്‌ കാണപ്പെടുന്നതെ ങ്കില്‍ ശാരീരിക ഈര്‍ജ്ജം വികാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. വികാരം എന്നത്‌ വ്യക്തിയിലെ ഒരവസ്ഥയാണ്‌ 12 സാമൂഹൃനിരപേക്ഷം അഥവാ അസംഘചാരി (Non-gregarious) ആയ നവജാതശിശു മൂന്നാം മാസം മുതല്‍ അന്യരുടെ സാന്നിധ്യത്തില്‍ സ ന്തുഷ്ടി പ്രകടിപ്പിക്കുന്നതോടെ സംഘോനമുഖമായ സവിശേഷതകള്‍ പ്രകടിപ്പി ക്കുന്നു. ഒരു കുട്ടി അന്യര്‍ക്ക്‌ സ്വീകാര്യമായ വിധത്തില്‍ വ്യവഹരിക്കുന്നതിനുള്ള കഴിവ്‌ സമ്പാദിക്കുന്നതിനെയാണ്‌ “സാമൂഹീകരണം' അഥവാ “സോഷ്യലൈസേ ഷന്‍” എന്ന്‌ പറയുന്നത്‌. ബാല്ൃൃഘട്ടത്തോടെ നിഷേധാത്മകത്വം, അക്രാമകത്വം, പ ഡനം, മാത്സര്യം, സ്പര്‍ധ, സഹകരണം, ആധിപത്യമനോഭാവം, സ്വാര്‍ത്ഥത, സഹാനുഭൂതി തുടങ്ങിയ സാമുഹ്യവ്യവഹാരങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകുന്ന കുട്ടിയില്‍ സാമൂഹ്യബോധം പ്രബലമായിത്തീരുകയും സമസമൂഹങ്ങളിലെ അംഗ ങ്ങളായിത്തീരാന്‍ സര്‍വ്വഥാ പ്രയത്നിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു “സമപ്രായക്കാരുടെ അഭിപ്രായത്തിന്‌ മുന്തിയ പരിഗണനയാണ്‌ ബാലി കാബാലന്മാര്‍ നല്‍കുന്നത്‌. ഭാവിജീവിതത്തിന്‌ സഹായകമായ സമായോജനം (Adjustment), നൈപുണികള്‍ (Skills), cuja%islaiwm (Creativity) agaial യുടെ വികസനത്തിന്‌ വളരെയധികം പ്രാധാന്യമുള്ള ഘട്ടമാണ്‌ ബാല്യം.8 ഒരു വ്യക്തിക്ക്‌ കുടുംബത്തിലും സമപ്രായക്കാര്‍ക്കിടയിലും വിദ്യാലയങ്ങ ളിലും അയല്‍ക്കുട്ടങ്ങളിലും സമൂഹത്തില്‍ പൊതുവെയും ഫലപ്രദമായി 6 ജീവിതം നയിക്കാനുള്ള കഴിവ്‌, കുട്ടിക്കാലത്ത്‌ വളര്‍ത്തിയെടുക്കുന്ന സാമൂഹികവി കസന്വ്രകിയയെ ആശ്രയിച്ചിരിക്കുന്നു. നല്ല ശീലങ്ങളും മനോഭാവങ്ങളും അടി സ്ഥാനമാനുഷികമൂല്യങ്ങളും വികസിപ്പിക്കുക വഴി കുട്ടിക്ക്‌ അവന്റെ പരി സ്ഥിതിയുമായി സമരസപ്പെടുന്നതിനുള്ള പ്രാപ്തിനല്‍കുക എന്നതാണ്‌ സാമൂഹി കാവബോധം കൊര്‍ത്ഥമാക്കുന്നത്‌. പ്രസിദ്ധമനഃാശാസ്ര്രജ്ഞനായ ഡേവിഡ്‌ വേഷ്ലറുടെ അഭിപ്രായത്തില്‍ 'യുക്തിപൂര്‍വ്വം ചിന്തിക്കുന്നതിനും സോദ്ദേശൃപരമായി പ്രവര്‍ത്തിക്കുന്നതിനും പ തിയ കാഴ്ചപ്പാടുകളുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുള്ള ഒരു വ്ൃക്തി യുടെ ക്ഷമതയുടെ ആകെത്തുകയാണ്‌ ബുദ്ധി"* പഞ്ചേന്ദ്രിയങ്ങളിലൂടെ ആര്‍ജ്ജി ക്കുന്ന അനുഭവങ്ങളാണ്‌ മസ്തിഷ്കപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആധാരമായി വര്‍ത്തിക്കു ന്നത്‌. കുട്ടികളെ സസൂക്ഷ്മം നിരീക്ഷിച്ച്‌ അവരിലെ ബുദ്ധിവികാസത്തെക്കുറിച്ച്‌ സ്വസിദ്ധാന്തം അവതരിപ്പിച്ച ഴാങ്‌ പിയാഷെ (൦൦൭൧ 2ലളല) “കുട്ടികളില്‍ ബുദ്ധി വികാസം (Cognitive Development) നടക്കുന്നത്‌ സ്വാംശീകരണം (Assimilation), സമായനം (൧0൬൬൦09൧0൩) എന്നീ പ്രക്രിയകളിലൂടെയാണ്‌ എന്ന്‌ സമര്‍ത്ഥിക്കുന്നു. പുതിയ അറിവുകളെ ആന്തരികബൌദ്ധിക ഘടനയില്‍ (൭൩൦൬൭) ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ്‌ സ്വാംശീകരണം. പുതുതായി ലഭിക്കുന്ന അറിവുകളെ സ്വീകരിക്കുന്നതിനും അവയെ പ്രയോജനപ്പെടുത്തിക്കൊ പുതിയ സാഹചര്യങ്ങളെ നേരിടുന്നതിനും വോി ആന്തരിക ബൌദ്ധിക ഘടനയില്‍ മാറ്റം വരു ത്തുന്നതിനെയാണ്‌ സമായനം എന്ന്‌ പറയുന്നത്‌. സാഹചര്യങ്ങളുടെ ആവശ്യ ത്തിനനുസരിച്ച്‌ ആന്തരികമാനസികഘടനയില്‍ ക്രമീകരണങ്ങളും പരിഷ്കരണ ങ്ങളും വരുത്തുന്നതു വഴി ഒരു വ്യക്തി സ്വന്തം മാനസികഘടനയില്‍ സന്തുലിതാ cuquo (equilibrium) Meimiéam cm). ഈ ല്രര്രിയയിലൂടെയാണ്‌ ബുദ്ധിവികാ സത്തിന്റെ ഒരു ഘട്ടത്തില്‍ നിന്ന്‌ മറ്റൊരു ഘട്ടത്തിലേക്ക്‌ നീങ്ങുന്നത്‌.* പിയാഷെ ബുദ്ധിവികാസത്തെ നാല്‍ ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 1. ഇന്ദ്രിയചാലകഘട്ടം (൭൩50൩ 770007 ൭9൭ളല. രു വയസ്സുവരെയുള്ള കാലഘട്ടമാണിത്‌. സ്വന്തം ഇന്ദ്രിയാനുഭവങ്ങളേയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള ലോകത്തോട്‌ സംവേദനം നട 6 ത്തുന്ന കാലമാണിത്‌. ഭാഷണത്തിന്റെയും ചിന്തയുടെയും ആരംഭം കുറിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌. 2. മനോവ്യാപാരപൂര്‍വ്വഘട്ടം (Pre-operational Stage) ര മുതല്‍ ഏഴ്‌ വയസ്സുവരെയുള്ള ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തന്നെ കേന്ദ്രീകരിച്ച്‌ മനസ്സിലാക്കാനും ശ്രമപരാജയ പ്രവര്‍ത്തനങ്ങളിലൂടെ (Trial ൩0 07 ൬൦0൧00) യഥാര്‍ത്ഥ്യം കത്തൊനും ശ്രമിക്കുന്നു. പ്രതീകാത്മക കളിക ളില്‍ ഏറെ താല്പര്യം കാണിക്കുന്ന കുട്ടി മുതിര്‍ന്നവരുടെ സംഭാഷണം, പെരുമാ Qo, പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുകരണങ്ങളിലൂടെ പുനരാവിഷ്കരിക്കാന്‍ ശ്രമി ക്കുന്നു. ഇത്‌ ചിന്തയുടെ വികാസത്തിന്‌ ഏറെ സഹായകമാവുന്നു. 3 AMM. flamoreaigo (Concrete Operational Stage) ഏഴ്‌ മുതല്‍ പതിനൊന്ന്‌ വയസ്സുവരെയുള്ള ഈ ഘട്ടത്തില്‍ ലഭിച്ച അറിവു കളെ മികച്ച രീതിയില്‍ വര്‍ഗ്ലീകരിക്കാനും യുക്തിപൂര്‍വ്വം ക്രമീകരിക്കാനും ആശ യപരമായ പരസ്പരബന്ധം കത്തൊനും കഴിവുനേടുന്നു. ഒരു വസ്തുവിന്റെയോ വസ്തുതയുടെയോ വിവിധങ്ങളായ സവിശേഷതകളെ കത്തി ഏകോപിപ്പിച്ച്‌ നിഗ മനങ്ങളില്‍ എത്തിച്ചേരാന്‍ അവന്‍ സാധിക്കുന്നു. തന്റെ ചുറ്റുപാടുമുള്ള വസ്തുത കളെ ബന്ധപ്പെടുത്തി സങ്കല്‍പങ്ങള്‍ മെനഞ്ഞെടുക്കാന്‍ കഴിവ്‌ നേടുന്നു. 4. GOA 6OM2iawmo-eigo (Formal Operational Stage) പതിനൊന്ന്‌ വയസ്സിന്‌ മുകളിലുള്ള കുട്ടികളില്‍ സങ്കീര്‍ണമനോവ്യാപാര ങ്ങള്‍ നടക്കുന്ന ഘട്ടമാണിത്‌. കാര്യങ്ങളെ യുക്തിപൂര്‍വ്വം വിശകലനം ചെയ്യുന്ന തിന്നും പരികല്‍പനകള്‍ രൂപീകരിക്കുന്നതിനുമുള്ള കഴിവുകള്‍ നേടിയെടുക്കാന്‍ സാധിക്കുമ്പോള്‍ ഒരു വ്യക്തി അമുര്‍ത്തചിന്താഘട്ടത്തില്‍ എത്തിച്ചേരുന്നു.'* ഈ നാലുഘട്ടങ്ങളിലാണ്‌ കുട്ടികളുടെ നാടന്‍പാട്ടുകളുടെ രചനയും വ്യവഹാരവും സംഭവിക്കുന്നത്‌. എന്നാലതിലെ സര്‍ഗ്ഗാത്മകത ബുദ്ധിയുടെ ഏകത്ചത്തിലല്ല, ബഹുത്വത്തിലാണ്‌ കുടികൊള്ളുന്നത്‌. ബുദ്ധിയുടെ ബഹുസ്വരഗതികള്‍ക്ക്‌ അവരുടെ ഭാവനയെയും ആസ്ധാദനത്തെയും കൂടുതല്‍ ത്വരിതപ്പെടുത്താനും ഉഈര്‍ജ്ജിതമാക്കാനുമാവും. ഈ ബഹുസ്വരിതബുദ്ധിയെ (10021൦ 1൩/ല1ഉണബേ പ്രസിദ്ധ മനഃാശാസ്ര്രജ്ഞന്‍ ഹവാര്‍ഡ്‌ ഗാര്‍ഡ്നര്‍ പലതായി വേര്‍തിരിക്കുന്നു. അവയെ ഇങ്ങനെ ക്രമീകരിക്കാം. 6 1. BIoMIa1onIM enNevl (Linguistic Intelligence) 2. യുക്തിപരവും ഗണിതപരവുമായ ബുദ്ധി (Logical and Mathematical Intelligence) 3, ദൃശ്യസ്ഥലപരബുദ്ധി (ഗലി - ടാലി 1൩ലി1ഇണലേ 4. ശാരീരികചലനപരമായ ബുദ്ധി (30011 1൩൩൦5൧ല൦ ൩ല1ളബലേ. 5. സംഗീതപരമായ ബുദ്ധി 0ശ്ധടലി Intelligence) 7. BHCOMAHOOUMAOl& 6n,ev1 (Intrapersonal Intelligence) 8. പ്രകൃതിപരമായ ബുദ്ധി (പനാ Intelligence) 9. അസ്തിത്വപരമായ ബുദ്ധി (105ബ്ലലി Intelligence) ഉയര്‍ന്ന ശ്രവണശേഷി, വായന, ലേഖനപ്രവര്‍ത്തനങ്ങളുടെ ആസ്വാദനം, അനായാസവും കൃത്യവുമായ പദ്രപയോഗം, ഒഴുക്കോടെ ഭാഷ പ്രയോഗിക്കാനുള്ള കഴിവ്‌, തുടങ്ങിയവ ഭാഷാപരമായ ബുദ്ധിയുടെ സവിശേഷതകളാണ്‌. എന്നാല്‍ ബന്ധങ്ങള്‍ കത്തെല്‍, പ്രശ്നപരിഹരണശേഷി, യുക്തിചിന്തനം, ക്രമവും ചിട്ടയും പഠിക്കല്‍, ഗണിതാസ്വാദനം, പരീക്ഷണങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയവ യുക്തിപരവും ഗണിതപരവുമായ ബുദ്ധിയാണ്‌. ചിത്രീകരണശേഷി കലാസ്വാദനം, പ്രതീകചിന്തനം തുടങ്ങിയവ ദൃശ്യസ്ഥലപരബുദ്ധിയും ശബ്ദങ്ങള്‍ തിരിച്ചറിയല്‍, സംഗീതാസ്വാദനം, ഗാനാലാപനം, താളം നല്‍കല്‍ തുടങ്ങിയ സംഗീതപരബുദ്ധിയു മാണ്‌. സഹകരണാത്മക സഹപ്രവര്‍ത്തിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, സംഘ പ്രവര്‍ത്തനസന്നദ്ധത, അനുഭവം പങ്കുവെക്കല്‍, അനുതാപം (1:09) മറ്റുള്ളവ രുടെ കാഴ്ചപ്പാടുകളില്‍ നിന്ന്‌ നോക്കിക്കാണല്‍, പരസ്പരം വിലയിരുത്തല്‍ സുശ ക്തവും സുദീര്‍ഘവുമായ ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയവ ആ ന്തരികവൈയക്തിക ബുദ്ധിയുടെ സവിശേഷതയാണ്‌. ഇത്‌ മറ്റുള്ളവരുടെ വികാര വിചാരങ്ങള്‍, മനഃസ്ഥിതികള്‍, പ്രചോദനഘടകങ്ങള്‍, താല്പര്യങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കുന്നതിനും അവ ഉള്‍ക്കെഠ്‌ പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിയെ വ്യക്ത മാക്കുന്നു. സ്വത്ര്ത്രചിന്ത, ആത്മപ്രകാശനം, സ്വയം നിലപാടുകള്‍ അവതരിപ്പിക്കല്‍, സ്വയം വിലയിരുത്തല്‍, ആത്മവിശ്വാസം, ഇച്ഛാശക്തി, തുടങ്ങിയവയും സ്വന്തം ശക്തിദര്‍ബല്യങ്ങള്‍, വൈകാരികഭാവങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞു പ്രവര്‍ത്തി ക്കാനുള്ള ശേഷിയും ആന്തരിക വൈയക്തിക ബുദ്ധിയാണ്‌. എന്നാല്‍ പ്രകൃതി 6 യിലെ സസ്യജന്തുജാലങ്ങളിലും അജീവീയ്ചപ്രാകൃതികഘടകങ്ങളിലും പ്രതിഭാസ ങ്ങളിലുമുള്ള താല്‍പര്യം, ഭാതികചുറ്റുപാടുകളില്‍ വിവേചനപുര്‍വ്വം ഇടപെ ടാനുള്ള കഴിവ്‌, പ്രകൃതിനിരീക്ഷണം, സസ്യജന്തുജാലങ്ങളുടെ സവിശേഷതകള്‍ തിരിച്ചറിയല്‍, പ്രകൃതിവസ്തുകളെ തരം തിരിക്കല്‍, കാലാവസ്ഥാവ്ൃതിയാനങ്ങള്‍ മനസ്സിലാക്കല്‍, പക്ഷിമൃഗാദികളുമായി സംവദിയ്ക്കല്‍ തുടങ്ങിയവയും പ്രകൃതിപ രവും പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്തിത്വത്തെ തിരിച്ചറിയാനുള്ള കഴിവു നേടല്‍ തുടങ്ങിയവ അസ്തിത്വപരമായ ബുദ്ധിയുമാണ്‌.? ഈ ഒന്‍പര്‍ രീതികളില്‍ കളിയുടെയും പാട്ടിന്റെയും നിര്‍മ്മിതിയും ആസ്വാദനവും കൂട്ടായ ആനന്ദാനുഭവവു മെല്ലാം സംഭവിക്കുന്നതായി കാണാം. അസ്തിത്വപരമായ ബുദ്ധിയില്‍ അതെല്ലാം ആത്യന്തികമായി ലയിക്കുന്നു. ഇതിനെയെല്ലാം വൈജ്ഞാനികവികാസമെന്ന്‌ സാമാന്യമായി പറയാം. അതിലേക്ക്‌ വഴിവെക്കുന്ന മാര്‍ഗ്ഗങ്ങളെ ഒമ്പത്‌ മേഖലകളാക്കാം. 1. പഞ്ചേന്ദ്രിയവികാസം 2. നിരീക്ഷണപാടവം 3. താരതമ്യശേഷി 4. അപ്ര്രഥനശേഷി 5. ക്രമാനുഗതമായ ചിന്ത 6. ഓര്‍മ്മശേഷി 7. യുക്തിചിന്തനം 8. പ്രശ്നപരിഹാരശേഷി 9. ഭാതിക, സാമൂഹിക്ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ. aleMesano (Biogenic Factors) പര്യാവരണവും (Environmental 19000175) ബുദ്ധിവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ജന്മത്തിലൂടെ മാതാപിതാക്കളില്‍നിന്ന്‌ ലഭിക്കുന്നവ പാരമ്പര്യവും, ഫലപ്രദമായ ഇടപെടലുകളി ലൂടെ സമൂഹത്തിന്‌ പകരാന്‍ സാധിക്കുന്നവ പര്യാവരണഘടകവുമാണ്‌. കുട്ടികളെ അപഗ്രഥിച്ചുകെട്‌ പിയാഷെ കുട്ടികളിലെ സാമൂഹികവും ബൌദ്ധികവുമായ വികാ സത്തിന്റെ ഫലമായി വ്ൃക്തിയിലെ ധാര്‍മ്മികബോധവും വികസിതമാവുന്നു എന്ന്‌ പ്രസ്താവിക്കുന്നു. ശൈശവഘട്ടത്തിലെ ധാര്‍മ്മികബോധം പുറത്തുനിന്ന്‌ അടി ച്ചേല്‍പിയ്ക്കപ്പെട്ടതാണ്‌. എന്നാല്‍ ബാല്യഘട്ടത്തോടെ സാമൂഹൃമായ ഇടപെടലു കളിലൂടെ ധാര്‍മ്മിക മൂല്യങ്ങളെ ഉറപ്പിക്കാന്‍ കുട്ടിക്ക്‌ സാധിക്കുന്നു. ധാര്‍മ്മിക ബോധം എന്നത്‌ ആത്മനിയ്രന്രണത്തിനപ്പുറം വികാരങ്ങള്‍ എപ്പോള്‍ അടക്കണ മെന്നും എപ്പോള്‍ പ്രകടിപ്പിക്കണമെന്നുള്ള ഒരു വ്യക്തിയുടെ തിരിച്ചറിവാണ്‌. മറ്റു ള്ളവരുടെ കാഴ്ചപ്പാടുകളെപ്പറ്റിയും വികാരങ്ങളെപ്പറ്റിയുമുാകുന്ന അവബോധ മാണ്‌ കുട്ടിയെ സാമൂഹ്ൃയവല്‍ക്കരിക്കപ്പെട്ടവനും സംസ്്‌കാരസമ്പന്നനുമായ മുതിര്‍ന്ന വ്യക്തിയാക്കി മാറ്റുന്നത്‌." 6 കുട്ടി സംസാരിച്ചു തുടങ്ങുമ്പോഴോ അതിന്‌ മുമ്പോ മുതല്‍ ആരംഭിച്ച്‌ വിക സിക്കുന്ന ഭാവനാവ്യാപാരം ബാല്യകാലത്തോടെ നൂതനവും ശക്തവുമായ തലങ്ങ ളിലേക്ക്‌ പ്രവേശിക്കുകയും സൃഷ്ട്യുനമ്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാ വുകയും ചെയ്യുന്നു. ശൈശവത്തില്‍ സ്വപ്നങ്ങളിലൂടെയും മുത്തശ്നിക്കഥകളിലൂ ടെയും പാട്ടുകളിലൂടെയും അവന്‍ ആര്‍ജ്ജിച്ചെടുക്കുന്ന ഭാവനാലോകം ബാല്യ ഘട്ടത്തോടെ സജീവമാകുന്നു. ഈ ഭാവനാഘട്ടത്തില്‍ ആശയവിനിമയപരവും നിര്‍മ്മാണപരവുമായ ജന്മവാസന കുട്ടികളുടെ ആവേശപ്രകടനം വഴി പുറത്തു വന്ന്‌ സഹജമായ കലാവാസനയായി രൂപപ്പെടുന്നു. ശുദ്ധവും പൂര്‍ണവും സാക്ഷാത്ക്കരിക്കപ്പെട്ടതുമായ കലാഭാവന സ്വതന്ത്രവും പരിവര്‍ത്തനവിധേ യവും നിര്‍മ്മാണൌചിത്യത്തോടുകൂടി സാമൂഹൃപ്രചോദനത്തിന്‌ സഹായിക്കുന്നതു മാവുമ്പോഴാണ്‌ ഒരു കലാപ്രവര്‍ത്തനമായി മാറുന്നത്‌. “ദര്‍ശനം (൧), ശ്രവണം (൧0100), സ്പര്‍ശം (19്ബലി) ശാബ്ദികം (ലയ്ൃമഹ), എന്നീ ഇന്ദ്രിയ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സില്‍ പതിയുന്ന ബിംബങ്ങളെ സങ്കല്പങ്ങളിലൂടെ കട ത്തിവിടുന്നതിനെയാണ്‌ 'ഭാവന' എന്നു പറയുന്നത്‌. മനസ്സില്‍ പതിഞ്ഞ ബിംബ ങ്ങള്‍ വിഘടിപ്പിച്ചും സംയോജിപ്പിച്ചും പുതിയ രൂപത്തില്‍ ആവിഷ്ക്കരിക്കുന്ന MOlOM (al&iaimo (Production Imaginative) agmis alow). കുട്ടികളില്‍ സഹജമായി കാണുന്ന ചേതനത്വാരോപവും പ്രതീകവല്‍ക്കര ണവും (0൦50൩1900൩ 9൩0 ടുണ്വാഠി1ടദ00൩) അവരുടെ കളികള്‍, കലകള്‍, പ ാട്ടുകള്‍ തുടങ്ങിയവയിലെല്ലാം ദൃശൃമാണ്‌. കുട്ടികളുടെ വികസന ല്രരരിയക ളിലേക്ക്‌ ആക്കം കൂട്ടാനും ദിശാബോധം നല്‍കാനും തുടര്‍ന്ന്‌ ജീവിതായോധന ത്തിനു സഹായകമാകാനും നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ സാധിക്കുന്നു. യുക്തി വിക സനം, ധാര്‍മ്മികമൂല്യവികസനം തുടങ്ങിയ വ്യക്തിത്വവികസന പ്രക്രിയയില്‍ നാടന്‍കുട്ടിപ്പാട്ടുകള്‍ പൂരകഘടകമായി വര്‍ത്തിക്കുന്നു. വൃത്യസ്തങ്ങളായ പാര മ്പര്യ-പര്യാവരണഘടകങ്ങളും അനുഭവതലങ്ങളും ഉത്തരവാദിത്തങ്ങളും അറിവു കളും കൈമാറ്റം ചെയ്യുന്നു. “മനുഷ്യനില്‍ കുടികൊള്ളുന്ന പൂര്‍ണതയുടെ പ്രകടന മാണ്‌ വിദ്യാഭ്യാസം. കുട്ടി സ്വയം വളരുകയാണ്‌ ൦ എന്ന വിവേകാനന്ദന്റെ പരാ മര്‍ശത്തെ കുട്ടികളുടെ നാടന്‍പാട്ടുകള്‍ എന്ന അനൌപചാരിക വിദ്യാഭ്യാസപദ്ധതി അമ്പര്‍ത്ഥമാക്കുന്നു. സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയുന്നതിലൂടെ അതിനനുസൃത മായി പ്രവര്‍ത്തനമേഖലകള്‍ സജ്ജീകരിക്കാനും സമൂഹത്തെ ഉള്‍ക്കെറ്‌ ചുറ്റുപാടു കളെ നിരീക്ഷിച്ച്‌ വേര്‍തിരിച്ചറിയാനുമുള്ള പ്രാപ്തി ഇത്തരം പാട്ടുകളിലൂടെ കുട്ടി 6 ആര്‍ജ്ജിക്കുന്നു. കുട്ടികളുടെ വിവിധതലങ്ങളിലെ വളര്‍ച്ച അവരുടെ സംസ്കാര ത്തിന്റെ കൂടി പ്രതിഫലനമാണ്‌. അവരുടെ കളികള്‍, കലകള്‍, വിനോദങ്ങള്‍, പ ാട്ടുകള്‍ തുടങ്ങിയവയെല്ലാം ആര്‍ജ്ജിത സംസ്‌കാരത്തിന്റെ പ്രകടരൂപങ്ങളാണ്‌. അതിനാല്‍ കുട്ടികളെക്കുറിച്ചുള്ള പഠനത്തെ കാമ്പുള്ളതാക്കാന്‍ അവരെ നിരീക്ഷി ക്കുക എന്നത്‌ പ്രധാനമാണ്‌. 2.2 കളികള്‍ കളികള്‍ ജൈവീകമാണ്‌, ഒപ്പം മനുഷ്യസഹജവും. ജീവിതവുമായി പ്രത്യ ക്ഷമായോ പരോക്ഷമായോ ഗാഡബന്ധം പുലര്‍ത്തുന്ന കളികള്‍ ഫോക്ലോറി ന്റെയെന്നല്ല മാനവസംസ്കാരത്തിന്റെ നാനാവശങ്ങളെയും ആശ്മേഷിക്കുന്ന ബഹുതലസ്പര്‍ശിയായ ഒന്നാണ്‌. അതിലേര്‍പ്പെടുന്ന വ്യക്തികളുടെ മാനസികാവ സ്ഥ, പ്രായം, സംസ്‌കാരം തുടങ്ങിയവയെല്ലാം വെളിപ്പെടുത്താന്‍ പര്യാപ്തമായ കളികള്‍ അനുഷ്ഠാനം മുതല്‍ ആഭാസം വരെയുള്ള തലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവ കല, സാഹിത്യം, ചിധ്രകല, ശില്പവിദ്യ, നൃത്തവാദ്യാദികള്‍, കളരി, തൊഴിലുകള്‍ തുടങ്ങിയവയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവയാണ്‌. മനുഷ്യചരിത്രത്തോടെ ആരംഭിച്ച കളികള്‍ മനുഷ്യന്റെ ക്രീഡാതാത്പര്യത്തെയും രസികത്വത്തെയും അതുവഴിയുള്ള ആഫഹ്ലാദകാരിത്വത്തെയും സാധ്യമാക്കുന്നു. സംസ്‌കാരത്തിന്റെ വടിവും സ്വഭാവവും ഗ്രഹിക്കാന്‍ സഹായകമായ കളികള്‍ ജന ജീവിതത്തെക്കുറിച്ച്‌ സാമാന്യജ്ഞാനം നല്കുവാന്‍ പര്യാപ്തമാണ്‌. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങള്‍ മുതല്‍ പുരാണങ്ങ ളിലും ശ്രുതിസ്മൃതികളിലുമെല്ലാം തന്നെ ആചാരാനുഷ്ഠാനങ്ങള്‍, സംസ്കാരച്ചട ങ്ങുകള്‍, പെരുമാറ്റം, ഭക്ഷണശീലം, വസ്ധ്രധാരണരീതി, കലാനിര്‍മ്മാണപ്ര വര്‍ത്തനങ്ങള്‍, ഓഷധ്രപ്രയോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ പ്രതിപാദിക്കുന്നതോ ടൊപ്പം തന്നെ മനുഷ്യന്റെ വിനോദങ്ങള്‍, കളികള്‍, സഹജമായ ക്രീദ്ദാതല്പരത തുടങ്ങിയവയെക്കുറിച്ചും പ്രാധാന്യത്തോടെ വര്‍ണ്ണിച്ചിട്ട്‌. ഉദാ:- ശ്രീകൃഷ്ണലീല കള്‍, ഗണപതി-സുസ്രഹ്മണ്യന്മാരുടെ കുട്ടിക്കളികള്‍, മഹാഭാരതത്തിലെ ചൂതുകളി. 2.2.1 കുട്ടിക്കളികളും വിശ്വാസങ്ങളും ഭാതികഹേതുക്കള്‍ക്കുപുറമെ അലാകികശക്തികളുടെ നിയ്രന്രണങ്ങള്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മമേഖലകള്‍ക്കും കഴിവുകള്‍ക്കും പിന്നിലു൭ ന്ന്‌ ആധിഭാതികത്വത്തെ ഉദ്ഘോഷിക്കുന്നവര്‍ വിശ്വസിക്കുന്നു. അതിനാല്‍ ശരീ രബൌഭ്ധികസാമര്‍ത്ഥ്യങ്ങള്‍ മാത്രമല്ല ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കൂടി ആശ്രയിച്ചാണ്‌ 7 കളിയില്‍പ്പോലും ജയപരാജയങ്ങള്‍ സംഭവിക്കുന്നത്‌ എന്ന്‌ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ദൈവാനുഗ്രഹമുങ്കില്‍ കളിയില്‍ ജയിക്കുമെന്ന ദൃഡവിശ്വാസമാണ്‌ ഈ പ്രര്‍ത്ഥന സൂചിപ്പിക്കുന്നത്‌. തെക്കന്‍പാട്ടില്‍ ഒന്നായ 'പൊന്നിറത്താള്‍കഥ'യില്‍ നിന്ന്‌ 'അശനാരെ പാര്‍ത്താടുപന്തേ ശിവനാരെ പാര്‍ത്താടുപന്തേ തിരുമാലൈ പാര്‍ത്താടുപന്തേ ആടന്റാ പന്താടുപന്തേ ആടിയ പന്തും ചൂടി പന്തേ?! മഹാഭാരതത്തില്‍ കൌഈരവരും പാണ്ഡവരും തമ്മിലുള്ള ചൂതുകളിയില്‍ ദയനീയമായി പരാജയപ്പെട്ട യുധിഷ്ഠിരന്‍ ഇങ്ങനെയെല്ലാം സംഭവിച്ചത്‌ വിധി വൈപരീത്യത്താലാണ്‌ എന്ന്‌ ആശ്വസിക്കുന്നു. 7 'വിളിച്ചാന്‍ പിന്‍വലിക്കില്ലെ -- ന്നെനിക്കുു ദൃഡ്രരവതം വിധിയോ ബലവാന്‍ രാജന്‍ ദൈവത്തിന്‍ പാട്ടില്‍ നില്പുഞാന്‍ പെണ്‍കളികളായ കൊത്തന്‍കല്ലുകളി, കൊത്തന്‍ മാടിക്കളി, നക്കിക്കളി തുടങ്ങിയവയെ അശ്രീകരങ്ങള്‍ എന്നും താലോലം കളി, ഈഞ്ഞാലാട്ടം, കൈകൊട്ടിക്കളി തുടങ്ങിയവ ശുഭോദര്‍ക്കമെന്നും ഗണിക്കപ്പെടുന്നു. കളികളു മായി ബന്ധപ്പെട്ട അനേകം വിശ്വാസ്പ്രമാണങ്ങള്‍ സമൂഹത്തില്‍ ഇന്നും നിലനില്ക്കുന്നു. കളിയുമായി ബന്ധപ്പെട്ട ധാരാളം പഴമൊഴികള്‍ ഇന്നും നമ്മുടെ നാട്ടില്‍ പ്രചാരത്തിലു്‌. ഉദാ: 1. കല്ലാടും മുറ്റത്ത്‌ നെല്ലാടില്ല 2. കള്ളവും നേരും കളത്തില്‍ തിരിയും 3. കടം ചൊല്ലി കളിയ്ക്കരുത്‌. 4. കളിച്ചു നേടിയത്‌ കളഞ്ഞ്‌ കുളിയ്ക്കും 5. കളിയുടെ വിജയത്തില്‍ തുള്ളരുത് 6. കളിയില്‍ തോറ്റാല്‍ കരയരുത്‌ 7. കളിച്ച്‌ കളിച്ച്‌ കാര്യമാകരുത്‌. ഇങ്ങനെ കളികളിലൂടെ രൂപപ്പെട്ട ചൊല്ലുകളെല്ലാം മനുഷ്യജീവിതത്തിന്റെ സന്ദര്‍ഭസൂചനകളായി ജീവിതത്തിലുടനീളം പാഠങ്ങള്‍ നല്കാന്‍ പര്യാപ്തമായിട്ടു്‌. 2.2.2 കളികളും വിലക്കുകളും വിധി നിഷേധങ്ങളും വിലക്കുകളും ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വയാണ്‌. മതപരമോ മാന്ത്രികമോ ആനുഷ്ഠാനികമോ ആയ ഒരു തരം നിയ്ര്ത്ര ണമോ നിഷേധമോ ആണ്‌ വിലക്കുകള്‍. ഭക്ഷണം, വസ്ത്രധാരണം, കളി, വിനോ ദം, ആചാരം, തൊട്ടുള്ള ജീവിതത്തിന്റെ നാനാരംഗങ്ങളിലും ഇത്തരം വിലക്കുകള്‍ കാണാം.2 3 "ദ്യൂത്‌ ക്രീഡാം ച നിദ്രാംച താംബൂലം ദന്തധാവനം പരാപവാദം പൈശുന്യം സ്തേയം ഹിംസാ തഥാ രതീം ക്രോധാസ്യം ഹൃനൃതം വാക്യ- മേകാദശ്യാം വിവര്‍ജ്ജയേല്‍24 എന്ന്‌ ഏകാദശീയധ്രതക്കാരന്‍ വര്‍ജ്ജിക്കേ ചുൂതുകളിയെക്കുറിച്ചുള്ള സൂചനകളിലും വിലക്കുകള്റു്‌ എന്ന്‌ ബോധ്യപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തില്‍ 7 ജാതീയമായ മേല്‍ക്കോയ്മയും തൊട്ടുകൂടായ്മ, തീക്കൂടായ്മ തുടങ്ങിയ അനാ ചാരങ്ങള്‍ നടമാടിയിരുന്ന ഘട്ടത്തില്‍, ഈ അതിര്‍വരമ്പുകളെ ലംഘിച്ചുകൊ്‌ കൂട്ടായി കളിക്കുക എന്നത്‌ സ്വപ്നതുല്യമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ സമൂഹം ധാരാളം വിലക്കുകള്‍ കല്പിച്ചിരുന്നു. കളിയുപകരണ നിര്‍മ്മാണം സാമ്പത്തികശേഷിക്കനുസരിച്ച്‌ വ്ൃത്യാസപ്പെട്ടിരുന്നു. അതത്‌ കാലഘട്ടത്തിലെ സാമ്പത്തീകാസമത്വങ്ങളുടെ പ്രതിഫലനം അതില്‍ കാണാം. കളികള്‍ക്ക്‌ ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം വിലക്കുകള്‍ ഉായിരുന്നു. 2.2.3 കളിയിലെ കാര്യം 1. “കളി ശാരീരികശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം കല, ശാസ്ത്രം, മുതലായ വയില്‍ പ്രവര്‍ത്തിക്കുവാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. അങ്ങനെ മന:സ്സാന്നിധ്യം, സൌകുമാര്യം, വികാരാത്മകത്വം, തുടങ്ങിയ പലതും കായി കവിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കുന്നു.2: 2. സമൂഹജീവി എന്ന നിലയില്‍ സ്വന്തം നിലനില്പിന്നുവോി ഒരു കുട്ടി നേടി യെടുക്കേതായ കഴിവുകളെ ഉണര്‍ത്തുകയാണ്‌ മിക്കകളികളും ചെയ്യുന്ന ത്‌. 25 3. കളിയുടെ സമഭാവന, നിസ്വാര്‍ത്ഥത, അന്വേഷണശീലം, സംഘബോ ധം, നിര്‍മ്മാണ കൌശലം, സഹകരണമനോഭാവം തുടങ്ങിയ ഗുണശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലൂടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ അന്യവല്‍ക്കരണവും അതുമൂലം സാമൂഹികബോധമുള്ള ഒരു നല്ല വ്യക്തി ത്വത്തിന്റെ വികാസവും സാധിക്കുന്നു.27 4. "കളി സാമാന്യവളര്‍ച്ചയേയും അംഗപുഷ്ടിയേയും ലക്ഷീകരിക്കുന്നടോ ടൊപ്പം സാമൂഹ്യമായി അറിഞ്ഞിരിക്കേ അനുസരണം, ഭക്തി, സഹകരണം, ആത്മത്യാഗം, വിശ്വസ്തത, ചുമതലാബോധം, ജാഗരൂകത, ധൈര്യം മുത ലായ പല ഗുണങ്ങളും പരിശീലിയ്ക്കാന്‍ അവസരം ക്കുന്നു.2 2.2.4 നാടന്‍കളികള്‍ സമൂഹത്തിലെ ഒരംഗം എന്ന നിലക്ക്‌ ഓരോ വ്യക്തിയും, സമൂഹവും അനു ഭവിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന്‌ രക്ഷ നേടാനുള്ള അതത്‌ കൂട്ടായ്മ യിലെ ഉപാധികളിലൊന്നാണ്‌ നാടന്‍കളികള്‍. ഇത്തരം കളികളെ മനസ്സിലാക്കുന്ന തിലൂടെ ആ സമുഹം കടന്നുവന്ന സാംസ്കാരികഘട്ടങ്ങളെയും ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെയും മനസ്സിലാക്കാന്‍ സാധിക്കും. വ്യക്തിയുടെ ശാരീരി 7 ക, ബൌദ്ധിക, മാനസിക വളര്‍ച്ചയ്ക്ക്‌ അനുഗുണമായതും കും കേട്ടും അനുഭ വിച്ചും സ്വായത്തമാക്കുന്ന നാടന്‍കളികളുടെ ലക്ഷ്യവും സ്രോതസ്സും നൈസര്‍ഗ്ഗിക മാണ്‌. മനുഷ്യമനസ്സിലെ സ്‌നേഹവാത്സല്യങ്ങളും താളബോധവും നിഴലിക്കുന്ന കൊച്ചുകളിപ്പാട്ടുകളാല്‍ സമൃദ്ധമായ കുട്ടിക്കളികള്‍ മുതല്‍ സാഹസക്കളികള്‍ വരെ എത്തിനില്ക്കുന്ന വൈവിധ്യമാര്‍ന്ന തലങ്ങള്‍ തന്നെയാണ്‌ കളികളുടെ കാതല്‍. മനുഷ്യന്റെ ജന്മസിദ്ധമായ കലഹവാസനയുടെ നിയ്ര്ത്രിത പ്രകടനമോ സ്വന്തം കഴിവുകളെ മറ്റുള്ളവരെക്കെ്‌ അംഗീകരിപ്പിക്കാനുള്ള ശ്രമമോ ഒക്കെ യാവാം കലഹക്കളികള്‍ക്കാധാരം. ആയോധന്രരകരീഡകള്‍ എന്നും വിശേഷി പ്പിയ്ക്കാവുന്ന ഇത്തരം കളികളാണ്‌ ഓണത്തല്ല്‌, കയ്യാങ്കളി, കളിയുദ്ധങ്ങള്‍, പടക്ക ളികള്‍, തുടങ്ങിയവ. കുട്ടികളുടെ തുപ്പുതച്ചുകളി, അങ്കളിം ഇങ്കളീം കളി തുടങ്ങിയ വയും ഇവ തന്നെ. കൌശലമോ, നിപുണതയോ വൈരുദ്ധ്യമോ, ആവശ്യമായിവരുന്നവയും കൂട്ടായ്മാക്രേന്ദിതവും ഉപകരണസഹിതവുമായ കളികളാണ്‌ മുതിര്‍ന്ന കുട്ടികളുടേ ത്‌. തുള്ളുവാനുള്ള കഴിവ്‌, ശ്വാസം വിടാതെ ഓടുവാനുള്ള പരിശീലനം, എറിഞ്ഞു കൊള്ളിക്കാനുള്ള ശേഷി, നിശ്ചിതരേഖകളോ കളങ്ങളോ തുള്ളിക്കടക്കുക, ശ്വാസം വിടാതെ പ്രത്യേകപദങ്ങള്‍ ഉച്ചരിക്കുക തുടങ്ങിയ പ്രയോഗനൈപുണ്യത്തിന്‌ ഇത്തരം കളികളില്‍ ഇടമ്‌. അന്വേഷണതൃഷ്ണയും ജിജ്ഞാസയും മനുഷ്യന്റെ കൂടപ്പിറപ്പാണ്‌. ഈഹോപോഹങ്ങള്‍ക്കും സാമാന്യവല്‍ക്കരണത്തിനും പ്രസക്തി യുള്ള അന്വേഷണക്കളികളില്‍ ജയപരാജയങ്ങള്‍ പലപ്പോഴും ഭാഗ്യനിര്‍ഭാഗ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പൂഴ്ത്തിക്കളി, ഒളിച്ചുകളി, തുടങ്ങിയവ ഈഹക്കളികളാണ്‌. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച്‌ അനുകരണശേഷി വളരെക്കൂടുതലുള്ള മനുഷ്യരുടെ കുടുംബജീവിതം, സാമൂഹ്യ ചുറ്റുപാടുകള്‍, പ്രകൃതി, കലകള്‍, ജീവ ജാലങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ ചോറും കറിയും വെച്ച്‌ കളി, മണ്ണപ്പം ചുടല്‍, അച്ഛനും അമ്മയും കളി, കോഴിയും കുറുക്കനും കളി, തുടങ്ങിയ അനുകരണങ്ങളില്‍ കാണാം. നാടോടിക്കളികളെല്ലാം ഒരു വ്യക്തിയെ അതത്‌ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കുന്നവയാണ്‌. ഒറ്റത്തൂക്കി, കാക്കത്തട്ടുകളി തുടങ്ങിയ കളികളില്‍ ഒരു കുട്ടിയെ കൂട്ടത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തുകയും അതിനെ മറികടക്കാന്‍ ശ്രമിക്കു കയും ചെയ്യുന്നതിലൂടെ സാമൂഹൃജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കും ഒറ്റപ്പെടലു കള്‍ക്കും വിധേയമാകോിവരുന്ന സന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കുന്നു. അവിടെ 7 പ്രതിസന്ധിനേരിട്ട്‌ ലക്ഷ്യപ്രാപ്തി കൈവരിക്കണം എന്ന ആശയവും അതിനുള്ള പരിശ്രമവും അരങ്ങേറുകയാണ്‌. ഓരോ കളിയിലെയും കളി ക്കാര്‍ക്ക്‌ നല്കാറുള്ള അവരുടേതായ പ്രവര്‍ത്തനപരിധികളും നിയമങ്ങളും അവന്‍ അതത്‌ സമൂഹത്തില്‍ പറയപ്പെടുന്ന “വിലക്കുകള്‍' എന്ന യാഥാര്‍ത്ഥ്യത്തെ അനുഭവിച്ച്‌ പരിചയപ്പെടുത്തുകയാണ്‌. ഓരോ ജനസമൂഹത്തിലും അഥവാ കൂട്ടായ്മയിലും അതത്‌ സമൂഹങ്ങളുടെ ജീവിതമേഖലകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തരത്തിലുള്ള കളികള്‍ പ്രചാരത്തിലു്‌. അതുകൊണ് ഡോ. എ നൂജും “മലക്കുവിലെ കുട്ടികള്‍” എന്ന ലേഖനത്തില്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്‌. “കടലില്‍ കുളിക്കാനറിയാത്ത മലി ക്കുകാര്‍ക്ക്‌ കടല്‍ കളിക്കൂട്ടാണ്‌. വഴിയില്‍ വീണുകിടക്കുന്ന വില പിടിപ്പുള്ള വസ്തുക്കള്‍ പോലും സ്വന്തമാക്കാനാഗ്രഹിക്കാത്ത മലിക്കുകാരുടെ ശാന്തതയും സത്യസന്ധതയും അവര്‍ക്ക്‌ ലഭിക്കുന്നത്‌ കടലിനോട്‌ കളിച്ചുവളരുന്നതുകൊണ്്‌. പ്രകൃതിയാണ്‌ അവരെ സത്യസന്ധത പരിശീലിപ്പിക്കുന്നത്‌.25 നരവംശശാസ്ത്രജ്ഞനായ പീറ്റര്‍ ജെ. ക്ലോസ്സ്‌ ഭാരതത്തിന്റെ മിക്കയിടങ്ങ ളിലും ആഫ്രിക്കന്‍ പ്രദേശങ്ങളിലും സാധാരണയായി കുവരുന്ന നക്കിക്കളിയെക്കു റിച്ച്‌ പഠനം നടത്തുകയും, ഉര്‍വ്വരതാസങ്കല്പവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം കളികള്‍ ഗണിതശാസ്ധര്രപഠനങ്ങള്‍ക്ക്‌ പ്രത്യകിച്ചും “എണ്ണിത്തിട്ടപ്പെടു ത്തുക” എന്ന നൈപുണിയെ ശക്തമാക്കുന്നു എന്ന്‌ കത്തുകയും ചെയ്തു. ഒരു കൂട്ടായ്മയുടെ വിദ്യാഭ്യാസമൂല്യങ്ങള്‍ പകര്‍ന്നു നല്കാന്‍ നാടന്‍കളികള്‍ക്ക്‌ സാധിക്കുന്നു എന്ന്‌ ഈ വിവക്ഷകള്‍ വ്യക്തമാക്കുന്നു. നാടന്‍കളികളെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ അവയുടെ ആരംഭം, അതിനുള്ള സാഹചര്യം, എന്നിവ ആ പ്രദേശത്തിന്റെ ചരിത്രവും സാംസ്‌കാരികപ ശ്വാത്തലവും ബോധ്യപ്പെടുത്തും. ഈ അറിവുകള്‍ പൈതൃകപഠനത്തിന്‌ ഏറെ സഹായകമാണ്‌. ഈയര്‍ത്ഥത്തില്‍ “കബടി” പോലുള്ള കളികള്‍ അനാദികാലം മുതല്‍തന്നെ മനുഷ്യന്‌ നേരിടിവന്ന ഇതര ഗോത്രാക്രമണങ്ങളെയും അവയുടെ നേരിടലുകളെയും ചെറുത്തുനില്പിന്റെ ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. 2.2.4.1 നാടന്‍കളികള്‍ വര്‍ഗ്ഗീകരണം ക. നാടന്‍കളികളെ പാട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവെ രായിതിരിക്കാം. പ ാട്ടുള്ളകളിയും പാട്ടില്ലാത്തകളിയും. 1. പാട്ടുള്ള കളികള്‍ 7 കളികളുടെ ഭാഗമായോ അതിന്‌ മുന്നൊരുക്കമായോ പാട്ടുകള്‍ അവിഭാജ്യ ഘടകമായി വരുന്നതരം കളികളാണിവ. കൊച്ചുകുട്ടികളുടെയും പെണ്‍കുട്ടികളു ടെയും കളികള്‍ മിക്കവയും പാട്ടുള്ളവയാണ്‌. ഉദാ: 1. അപ്പോം ചുട്ട്‌ (പേജ്‌ 272) 2. ചാഞ്ചാടുണ്ണീ (പേജ്‌ 279) 3. അശകൊശലെ (പേജ്‌ 292) 4. ഓടുന്നോടുന്നു€ (18) 5. ഒന്നാം തല്ലിപ്പാറ്റി (54) 2. പാട്ടില്ലാത്ത കളികള്‍ ഇരുപ്പുകളികള്‍, ഗണിതക്കളികള്‍, ഒളിച്ചുകളി, സാറ്റ്‌ തുടങ്ങിയ ഓട്ടക്കളി കള്‍ ഭൂരിഭാഗവും പാട്ടുകളില്ലാത്തവയാണ്‌. ഇവ മിക്കതും ആണ്‍കുട്ടികള്‍ക്കു പ്രിയങ്കരമാണ്‌. കക. ലിംഗഭേദം ആധാരമാക്കി ആണ്‍കളികള്‍, പെണ്‍കളികള്‍, മിശ്രകളികള്‍ എന്നിങ്ങനെ കളികളെ മുന്നായിതിരിക്കാം. 1. ആണ്‍കളികള്‍ പൊതുവെ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതും കളിക്കുന്നതുമായ കളികളാണിവ. പെണ്‍കുട്ടികള്‍ ഇത്തരം കളികള്‍ അപൂര്‍വ്വമായി മാത്രം കളിക്കുന്നു. വിജയത്തെ പ്രോല്‍സാഹിപ്പിക്കുന്ന, ലാഭധിഷ്ഠിതമായ കളികളാണി വയില്‍ മിക്കതും. കയ്യൂക്കിന്റെയും കൃത്യതയുടെയും വിജയതൃഷ്ണയുടെയും വേദികള്‍ കൂടിയാകുന്ന ഇവയിലൂടെ “കളിക്കുന്നവരും കളികാണുന്നവരും ഒരു പോലെ സമ്മര്‍ദ്ദിതവികാരങ്ങളുടെ അധികോര്‍ജ്ജത്തെ ഉദാത്തമായ വഴികളിലൂടെ തിരിച്ചുവിട്ട്‌ ആഹ്ലാദാനുഭൂതി സ്വായത്തമാക്കുകയും സന്തുലിതാവസ്ഥ സ്ഥിരപ്പെടു ത്തുകയുമാണ്‌ ചെയ്യുന്നത്‌. സംഭാഷണാത്മകമോ ഗാനാത്മകമോ ആയ കളിക ളുടെ അഭാവം ഇവയുടെ പ്രത്യേകതയാണ്‌. 2. പെണ്‍ കളികള്‍ പൊതുവെ പെണ്‍കുട്ടികളും കുറഞ്ഞതോതില്‍ ആണ്‍കുട്ടികളും കളിക്കുന്ന കളികളാണിവ. പെണ്‍കുട്ടികളുടെ സ്വഭാവം, ശാരീരിക-മാനസിക പ്രത്യേകതകള്‍ എന്നിവയ്ക്ക്‌ അനുകൂലമായിരിക്കും അവ. അവര്‍ എന്തായിത്തീരണമെന്ന്‌ സമൂഹം ആഗ്രഹിക്കുന്നുവോ അതിലേക്ക്‌ നയിക്കാന്‍ സഹായകമാണിവ കളിയുടെ ഘടനയും സ്വഭാവരീതികളും സംഭാഷണാത്മകമോ, ഗാനാത്മകമോ ആയ ഭാഗങ്ങള്‍ ഉള്ള, മുന്നേറ്റങ്ങളും, പിന്നിറക്കങ്ങളും, വൃതൃസ്ത ചലനരീതി 7 കളും പ്രകടിപ്പിക്കുന്ന ഈ കളികളിലൂടെ ബലം, കൌശലം, കൂട്ടായ്മ, സമൂ ഹപരിചയം തുടങ്ങിയവ സ്വായത്തമാക്കുന്നു. വിവാഹശേഷം അന്യഗൃഹത്തില്‍ എഅപ്പെട്ട്‌ അതിലെ ഒരംഗമായി ജീവിയ്ക്കേവളാണ്‌ എന്നോര്‍മ്മിപ്പിക്കുകയും പരി ശീലിപ്പിക്കുകയും ചെയ്യുന്ന കളികള്‍ അനവധിയാണ്‌. ഉദാ: 1. പൂ പറിയ്ക്കാന്‍ (56) 2. അശകൊശലെ ... (പേജ്‌ 292) സ്ര്രീകളുടെ പരമ്പരാഗത തൊഴില്‍ മേഖലയായ ഗാര്‍ഹികവൃത്തികളി ലെയും കൃഷിപ്പണിയിലെയും വേഗത, കൃത്യത, കയ്യടക്കം തുടങ്ങിയവ നേടിയെടു ക്കാന്‍ സഹായിക്കുന്ന കല്ലുകളിയിലൂടെ ഞാറ്‌ നടീലിന്റെയും കൊയ്ത്തിന്റെയും രീതി ബന്ധപ്പെടുത്തുക കൂടി ചെയ്യുന്നു. “പൂപറിക്കാന്‍ പോരുമോ” എന്ന കളി ചുവടുവേഗവും ചടുലതാളവും നല്‍കി കാര്‍ഷികവൃത്തിയിലെ കൊയ്ത്ത്‌, നടില്‍ തുടങ്ങിയവക്ക്‌ പ്രാപ്തമാക്കുന്നു. ഈഞ്ഞാല്‍, തിരുവാതിരക്കളി, തുടങ്ങിയവയി ലൂടെ ശിശു പരിചരണത്തിലെ മുഖ്യഘടകമായ താരാട്ടുപാട്ടുകള്‍ വഴക്കിയെടു ക്കുക എന്ന സദുദ്ദേശ്യമാണ്‌ പ്രാവര്‍ത്തികമാക്കുന്നത്‌. ലിംഗവിഭജനത്തി ലധിഷ്ഠിതമായ തൊഴില്‍ വിഭജനം ഗാര്‍ഹികതൊഴിലുകളില്‍ നിന്നും പുരുഷന്മാരെ ഒഴിവാക്കുന്നതിനും ശിശുപരിപാലനം പെണ്‍തൊഴില്‍ മേഖലയാക്കുന്നതിനും ദൃഷ്ടാന്തമായി ഈ കളികളെ കാണാവുന്നതാണ്‌. 3. മിശ്രകളികള്‍ ചെറിയ കുട്ടികള്‍ ആണ്‍പെണ്‍ വൃത്യാസമില്ലാതെ ഒന്നിച്ചിരുന്ന്‌ കളിക്കുന്ന കളികളാണിവ. സാറ്റ്കളി, തൊട്ടുകളി, ഒളിച്ചുകളി, ആരെ കയ്യില്‍ മോതിരം, കുല കുല മുന്തിരി തുടങ്ങിയ കളികള്‍ ഇത്തരത്തിലുള്ളതാണ്‌. ഇവ ചിലത്‌ ഇരുന്നും മറ്റു ചിലത്‌ നിന്നുമാണ്‌ കളിക്കുക. പെണ്‍കളികളെപ്പോലെ സംഭാഷണപരങ്ങളോ ചെറുഗാനങ്ങളാല്‍ സമ്പുഷ്ടങ്ങളോ താളച്ചുവടുകള്‍ വരുന്നവയോ ഒക്കെയായ ഇത്തരം കളികള്‍ സാമൂഹീകരണം, കൂട്ടായ്മാനിര്‍മ്മിതി, സമഭാവന, സഹവര്‍ത്തി ത്വം, പരസ്പരബഹുമാനം, സ്നേഹം തുടങ്ങിയവ വളര്‍ത്തിയെടുക്കാനും, ശാരീരി ക-മാനസികവികാസം, ബാദ്ധികവളര്‍ച്ച, വൈകാരികപക്വത, ഉല്ലാസം, കര്‍മ്മനിര്‍വ്വ ഹണശേഷി, നേതൃത്വപരിശീലനം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താനും സഹായി ക്കുന്നു. കകക. കളിക്കാരുടെ പ്രായത്തെ ആധാരമാക്കി കളികളെ ആറായി തിരി ക്കാം. 7 1. ശൈശവദശയിലെ കളികള്‍ മാതൃത്വത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന, ശൈശവഘട്ടത്തിലെ കളികളാകട്ടെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ തുടങ്ങി പരിചിതലോകത്തുനിന്നും വിശാലമായ ലോകത്തേക്ക്‌ നയിക്കാന്‍ പര്യാപ്തമാണ്‌. പാവകള്‍ക്കും മറ്റു കളി ക്കോപ്പുകള്‍ക്കും ഏറെ പ്രാധാന്യമുള്ള കാലമാണിത്‌. “കുഞ്ഞുങ്ങള്‍ സംസാരി ക്കാനാരംഭിക്കുന്നതും പാവകളൊത്ത്‌ കളിക്കുന്നതും ഒരേ കാലയളവിലാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. സംഭാഷണത്തെ സഹായിക്കുന്ന ഉപാധികളാണ്‌ പാവ കള്‍. ആള്‍രൂപങ്ങള്‍, വാഹനമൃഗപക്ഷിരൂപങ്ങള്‍ എന്നിവയുടെ സ്വാഭാവികാകൃതി കുട്ടികള്‍ പരിചയപ്പെടുന്നു. അവയെ മാധ്യമമാക്കി രൂപവും ഭാഷയിലവ ago ന്തന്നും ഏകകാലത്ത്‌ അഭ്യസിക്കുകയാണ്‌ കുഞ്ഞ്‌. വസ്തുപ്രപഞ്ചവും ശബ്ദ്പ്രപ ഞ്ചവും കുട്ടിയില്‍ ഏകകാലത്ത്‌ ഉറക്കുന്നു.” ശൈശവദശയില്‍ത്തന്നെ ആരംഭിയ്ക്കുന്ന ഒന്നാണ്‌ അനുകരണം. കുട്ടി അവന്‌ ചുറ്റുപാടും കാണുന്ന ശബ്ദ രൂപ പ്രപഞ്ചത്തെ തന്റേതായ രീതിയില്‍ അനുകരിയ്ക്കുന്നു. തനിക്ക്‌ ചുറ്റുമുള്ള വ്യക്തികളുടെ രൂപഭാവങ്ങള്‍, നടത്തരീതികള്‍, പെരുമാറ്റങ്ങള്‍ തുടങ്ങിയവ അതേപടി അനുകരിയ്ക്കുന്ന കുഞ്ഞ്‌ അതിലൂടെ തന്റെ വ്യക്തിത്വത്തെ വികസിപ്പി ച്ചെടുക്കാന്‍ ശ്രമിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. 2. ആദിബാല്ൃഘട്ടത്തിലെ കളികള്‍ ആദിബാല്യഘട്ടത്തിലെ കളികള്‍ പലതും അനുകരണങ്ങളും ഭാവനാംശം കലര്‍ന്ന അഭിനയങ്ങളുമായിരിക്കും. വീട്‌, ചുറ്റുപാടുകള്‍ തുടങ്ങിയ അവന്‌ പരിചി തമായ ലോകത്തെയാണ്‌ കളികളിലൂടെ അവന്‍ പ്രകടമാക്കുന്നത്‌. ഒളിച്ചുകളി, തീപ്പെട്ടിപ്പൊട്ടാമസ്‌, കള്ളനും പോലീസും തുടങ്ങിയ കളികള്‍ കുടുംബവ്യവസ്ഥ യെയും അതിലെ തൊഴില്‍ വിഭജനത്തെയും നിയമാവലികളെയും ഏറെക്കുറെ പ രിചയപ്പെടുത്തുന്നു. കള്ളനും പോലീസും പോലുള്ള കളികള്‍ കുറ്റം, ശിക്ഷ എന്നീ വൃവസ്ഥകളെ പരിചയപ്പെടുത്താനും കള്ളന്‍ തുരത്തപ്പെടേവനാണ്‌ എന്നും, പോലീസ്‌ തുരത്തുന്നവനാണ്‌ എന്നുമുള്ള അവബോധം സൃഷ്ടിക്കാനും നിയമവ്യ വസ്ഥയോട്‌ ഭയബഹുമാനങ്ങള്‍ വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു. അനുകര ണക്കളികള്‍ ഹാസ്യയാത്മകതയില്‍നിന്ന്‌ ഉരുത്തിരിഞ്ഞുവരുന്നവയാണ്‌. ഭാവനാസ മ്പുഷ്ടിക്ക്‌ കാരണമാവുകയും ചെയ്യുന്നു. ഇതിന്റെ വികസിതരൂപമാണ്‌ ബാല്യ ഘട്ടത്തിലെ അഭിനയക്കളികള്‍. ഈ അഭിനയചാതുരി കലകളിലൂടെയും സംഘപ്ര വര്‍ത്തനങ്ങളിലൂടെയും കത്തി വികസിപ്പിച്ച്‌ വൃക്തിവികാസത്തിന്‌ ദൃഡ്തയേകു മ്പോള്‍ അവ ജീവിതായോധനക്ഷമമാവുന്നു. 7 3. ബാലൃഘട്ടം മുതലുള്ള കളികള്‍ കളിവീട്‌ ഘട്ടത്തിന്‌ ശേഷം ഏകദേശം പ്ര്ത്ര്‌ വയസ്സ്‌ വരെയുള്ള ഘട്ട ത്തില്‍ മിക്കപ്പോഴും ലൈംഗിക വേര്‍തിരിവില്ലാത്ത കളികളിലാണ്‌ അവര്‍ ഏര്‍പ്പെടു ന്നത്‌. ഒളിച്ചുകളി, കിളിമാസുകളി, കോട്ടകെട്ടല്‍കളി, ഞെഠിക്കളി, കക്ക്‌ കളി തുട ങ്ങിയ പ്രകടനാത്മക, ചലനാത്മക കളികളും ചെസ്‌, കാരംസ്‌ തുടങ്ങിയ ഇരുപ്പ്‌ കളികളും ഇക്കാലത്തെ പ്രധാനകളികളാണ്‌. ഈ സഹവാസ കാലഘട്ടത്തില്‍ കളി വീട്‌ കാലംമുതല്‍ അവരുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന ലൈംഗിക ബോധത്തെ ദൃഡ്ഃമാക്കാനും തന്റെ സ്വത്വത്തെ തിരിച്ചറിയാനും കഴിയുന്നു. ജിജ്ഞാസുക്കളായ കുട്ടികള്‍ ഇക്കാലഘട്ടത്തില്‍ സ്വന്തം ശരീരത്തെക്കുറിച്ച്‌ ചിന്തിയ്ക്കാനും അതിന്റെ യഥാതഥാവസ്ഥ ബോധ്യപ്പെടാനും അതുവഴി വിപരീതവിഭാഗത്തോട്‌ ആകര്‍ഷണീ യത വര്‍ദ്ധിയ്ക്കാനും ഇടയാകുന്നു. മുതിര്‍ന്നവരുടെ ഗുണദോഷങ്ങള്‍ ചുറ്റുപാടു മുള്ള മറ്റ്‌ വ്യക്തികളുമായി താരതമ്യം ചെയ്ത്‌ തിരിച്ചറിയാന്‍ ശ്രമിക്കുന്ന കുട്ടി തന്റെ ഭാവനയെ വികസിപ്പിച്ച്‌ ചേര്‍ക്കുന്നതിലൂടെ അഭിനയമേഖലകളിലേക്ക്‌ ചേക്കേറുന്നു. അഭിനയക്കളികള്‍ ഏറെ നടമാടുന്ന ഒരു കാലമാണിത്‌. 4. ബാല്യാന്തത്തിലെ കളികള്‍ ബാല്യാന്തത്തോടെ കുട്ടികളില്‍ ലൈംഗികാവബോധത്തിന്റെ പരിണതി യായി ആണ്‍കളികളും പെണ്‍കളികളും രൂപപ്പെടുന്നു. ഇതിലൂടെ വിരുദ്ധലൈംഗി കതയോട്‌ ആകര്‍ഷണം ജനിച്ച കുട്ടികളെ തമ്മിലകറ്റാനും സ്വലിംഗക്കാരുമായി കൂടുതല്‍ ഇടപഴകാനുമായി അവര്‍ ആത്മാര്‍ത്ഥമായ കൂട്ടുകെട്ടുകള്‍ ഉാക്കുന്നു. ഇവിടെയാണ്‌ ആണ്‍കളികള്‍ക്കും പെണ്‍കളികള്‍ക്കും പ്രസക്തിയേറുന്നത്‌. അവ്യ ക്തലൈഗികതൃഷ്ണകളും അപക്വങ്ങളായ ഇടപെടലുകളും ചടുലസ്വഭാവരീതി കളും പ്രകടമാകുന്ന ഈ ഘട്ടം പ്രകടനാത്മക കളികളുടെ ഘട്ടമാണ്‌. ഒപ്പം ശാരീ രികമാനസികബൂൌദ്ധികവൈകാരിക വികസനങ്ങളുടെയും കാലമാണ്‌. ജീവിതായോ ധനത്തിന്റെ ഉള്‍ക്കാഴ്ച നേടാനുള്ള ശേഷിയും കൂടുതല്‍ സാമൂഹൃബോധവും നിയമവ്യവസ്ഥയോടും ആചാരാനുഷ്ഠാനങ്ങളോടും വിലക്കുകളോടും പൊരുത്ത പ്പെടാനുള്ള ഉള്‍ക്കരുത്തും ഈ കാലഘട്ടത്തിലെ കളികള്‍ പ്രദാനം ചെയ്യുന്നു. ജീവിതത്തില്‍ കളികളെ ഏറ്റവുമധികം സ്‌നേഹിക്കുന്ന കാലഘട്ടമാണ്‌ ബാല്യ ഘട്ടം. ബാല്യകാല കളികള്‍ പൊതുവെ കലഹകളികള്‍, എറിഞ്ഞു കളികള്‍, ഏറ്റു കളികള്‍, ചാടിയും ഓടിയുമുള്ള കളികള്‍, എണ്ണല്‍ക്കളികള്‍, നീട്ടിയും ചൊട്ടിയു മുള്ള കളികള്‍, അടിച്ചുകളികള്‍, കറക്കിക്കളികള്‍, ഒളിച്ചുകളികള്‍, പൂഴ്ത്തിക്കളി കള്‍, കല്ലുകളികള്‍, ചൂതുകളി, ജലകേളികള്‍ എന്നിവയാണ്‌. 7 5. കൌമാരത്തിലെ കളികള്‍ കൌഈമാരകാലഘട്ടമാകുമ്പോഴേയ്ക്കും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവ്‌ പാരമ്യത്തിലെത്തുകയും ഓരോരുത്തരും സ്വലിംഗക്കാരുമായി ആത്മാര്‍ത്ഥ കൂട്ടുകെട്ടുാക്കുകയും ചെയ്യുന്നു. കുറച്ചുവര്‍ഷത്തെ ജീവിതപരിച യവും ലോകവിവരങ്ങളും ആര്‍ജ്ജിച്ചകുട്ടി അതിസങ്കീര്‍ണ്ണങ്ങളായ കഥകളും സംഭ വങ്ങളും നിറഞ്ഞ വായനാലോകത്തേക്ക്‌ പ്രവേശിയ്ക്കുന്നു. ഭാവനാനുസ്ൃതമായി എഴുതുന്നു. എന്തിലും സ്വന്തമായ ഒരു വീക്ഷണം കത്തുന്നു. മൂല്യബോധത്തിന്റെ വേരുകള്‍ ആഴത്തില്‍ പതിയുന്ന ഈ കാലഘട്ടത്തിലെ കളികള്‍ കായികവിക സനപരങ്ങളും ഭാഷാനൈപുണീ വികസനപരങ്ങളുമാണ്‌. ലൈംഗികാവയവങ്ങളുടെ വളര്‍ച്ച നേടുന്ന ഇക്കാലഘട്ടം സമ്മര്‍ദ്ദങ്ങളുടെ യും, സംഭ്രമങ്ങളുടെയും ഘട്ടമാണ്‌. മറ്റുള്ളവര്‍ക്കുമുമ്പില്‍ തന്നെ അല്പം ഉയര്‍ത്തിക്കാട്ടാന്‍ സര്‍വ്വദാശ്രമിയ്ക്കുന്ന കുട്ടിയില്‍ വ്യക്തമായ അഭിരുചികളും താത്പര്യങ്ങളും പ്രത്യക്ഷപ്പെടുന്നു. ഈ ഘട്ടത്തില്‍ വൈയക്തികമായും, സാമൂഹി കമായും പൂര്‍ണ്ണത കൈവരിയ്ക്കാനും സ്വത്രന്രമായി ചിന്തിയ്ക്കാനും മറ്റുള്ളവ രുടെ മേല്‍നോട്ടമോ നിയ്രന്ത്രണമോ ഇല്ലാതെ തന്നെ ജീവിതം മുന്നോട്ടു നയി ക്കാന്‍ പ്രാപ്തമാകേതിന്റെ ആവശ്യകത ബോധ്യപ്പെടാനും അവസരങ്ങള്‍ ലഭിയ്ക്ക ണം. കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ താല്പര്യം കാണിയ്ക്കുന്ന കുട്ടി എത്ര തന്നെ കഷ്ടപ്പാടുകള്‍ സഹിച്ചാലും അത്‌ ചെയ്ത്‌ തീര്‍ക്കണമെന്ന്‌ ശഠിയ്ക്കുന്ന വനാണ്‌. ബുദ്ധിശക്തി, കര്‍മ്മനിര്‍വ്ൃവഹണ സാമര്‍ത്ഥ്യം, യുക്തിചിന്ത, ശാസ്ര്രീയമ നോഭാവം തുടങ്ങിയവ വളര്‍ന്നു വികസിയ്ക്കുന്ന ഈ ഘട്ടം പ്രവര്‍ത്തനക്ഷമത കെഠ്‌ ഏറ്റവും പ്രബലമാണ്‌. തെറിപ്പാട്ടുകളുടെയും തെറിചുമര്‍ച്ചിത്രകലകളുടെയും കാലഘട്ടവുമാണത്‌. ഈ ഘട്ടത്തില്‍ കബഡിപോലുള്ള ആയോധനകായിക കളികളും ചെസ്സ്‌, കാരംസ്‌, ശീട്ടുകളി പോലുള്ള ബുദ്ധിവര്‍ദ്ധക കളികളും ഭാഷാനൈപുണീ കേളി കളും അരങ്ങേറുന്നു. പന്ത്കളിക്ക്‌ ഏറെ പ്രാധാന്യമുള്ള കാലമാണിത്‌. ക്രമേണ വ്യവസ്ഥാപിതനിയമങ്ങളുള്ള ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്‌, ഹോക്കി തുടങ്ങിയ കളികളിലേക്കും ബാറ്റുകളി, കളരി വിദ്യകള്‍ തുടങ്ങിയവയിലേക്കും കുട്ടി ലയിയ്ക്കുന്നു. മാതൃകാപരമായ ഒരു കാഴ്ചപ്പാട്‌ കുട്ടിയില്‍ ഈയൊരുഘട്ട ത്തില്‍ എത്തിച്ചേരുന്നില്ല എങ്കില്‍ തെറ്റായവഴിയ്ക്ക്‌ നീങ്ങാനുള്ള സാധ്യത ഏറെ യാണ്‌. ഈ ഘട്ടത്തില്‍ പെണ്‍കളികള്‍ താരതമ്യേന കുറഞ്ഞ്‌ യവന പെണ്‍കളി കളെപ്പോലെ ഉത്സവാഘോഷങ്ങളോടനുബന്ധമായി ചുരുങ്ങുന്നു. 8 6. യവന കളികള്‍ യാവനത്തോടെ സ്ര്രീകള്‍ക്ക്‌ കളിയ്ക്കാനുള്ള അവസരങ്ങള്‍ നിഷേധി യ്ക്കപ്പെടുകയും ഗാര്‍ഹികതയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു. ആഘോഷങ്ങ ളോടനുബന്ധിച്ചും ഉത്സവാനുബന്ധമായും വിശേഷാവസരങ്ങളില്‍ നടത്തപ്പെടാ റുള്ള തിരുവാതിരക്കളി, ഈഞ്ഞാലാട്ടം, തായംകളി തുടങ്ങിയവയില്‍ മാത്രമായി കളികള്‍ ചുരുങ്ങുന്നു. എന്നാല്‍ പുരുഷന്മാരെ സംബന്ധിച്ച്‌ ലാഭേച്ഛയിലും സമ്പാ ദനത്തിലും ഈന്നിയ ധാരാളം ഇരുപ്പുകളികളും കായികകളികളും യാവനത്തിലും തുടരുന്നു. യാവനാനന്തരത്തിലും പുരുഷന്മാര്‍ ഇത്തരം കളികള്‍ തുടരുന്നു. എന്നാല്‍ സ്ര്രീകള്‍ കളികളില്‍ വിമുഖത പ്രകടിപ്പിയ്ക്കുകയാണ്‌ പതിവ്‌. ഏത്‌ കാലഘട്ടത്തിലും വിവിധതരം ഭാഷാകേളികള്‍ സ്ര്രീപുരുഷഭേദമന്യേ പരിപോഷിപ്പിക്കപ്പെടാറു. ജലകേളികളും ഇതുപോലെത്തന്നെയാണ്‌. കൊച്ചുകുട്ടി കള്‍ മുതല്‍ വൃഭ്ധന്മാര്‍വരെ ഇഷ്ടപ്പെടുന്ന ആകാശകേളികളും ള്‌. അപ്പു AROS] പറത്തല്‍, ബലൂണ്‍ കളികള്‍, വിമാനക്കളികള്‍, പട്ടംപറത്തല്‍ തുടങ്ങി യവ മുതല്‍ ആധുനിക ലോകത്തെ ഹൈഡ്രജന്‍ ബലൂണുകള്‍, പാരച്യയൂട്ടുകള്‍ തുടങ്ങിയവ വരെ ആകാശകേളികളില്‍പ്പെടുന്നു. 2.2.5 കളികളും ഗണിതവും ഗണിതവും അതിലെ അടിസ്ഥാനമണ്ഡലങ്ങളായ ചതുഷ്ര്രിയകളും ഏതൊരു വ്യക്തിയും അറിഞ്ഞോ അറിയാതെയോ ജീവിതത്തിലെ പല സന്ദര്‍ഭങ്ങ ളിലും ഉപയോഗിയ്ക്കുന്നു. ഒരു വ്യക്തിയുടെ ബൌദ്ധികവികാസത്തിന്‌ ഏറ്റവും പ്രയോജനപ്പെടുന്നവയാണ്‌ ഗണിതകേളികള്‍. ശാരീരികാധ്വാനം വളരെ കുറച്ച്‌ മാത്രം വേ ഇരിപ്പുകളികളായ ഇവയില്‍ വളരെ ലളിതവും സങ്കീര്‍ണ്ണങ്ങളുമായ കളി സാമഗ്രികള്‍ ഒരുക്കേതു്‌. മാന്ത്രികച്ചതുരങ്ങള്‍ അടങ്ങിയ അക്കപ്പടക്കളങ്ങള്‍, പ മ്പും കോണിയും കളികള്‍, സംഖ്യാച്രകങ്ങള്‍, മനഃക്കണക്കുകള്‍, പ്രശ്നനിര്‍ദ്ധാര ണകേളികള്‍, പ്രായോഗികഗണിതം, ഗണിത വിനോദങ്ങള്‍, കുസൃതിക്കണക്കുകള്‍, ഗണിതരൂപനിര്‍മ്മിതികള്‍, പാറ്റേണുകള്‍ തുടങ്ങി ധാരാളം ഗണിതകേളികള്‍ ഇന്നും പ്രചാരത്തിലു. കളികളിലെ “കടം”, ആവര്‍ത്തനങ്ങള്‍”, 'പോയന്റ്നിലകള്‍', 'കൂട്ടലു കള്‍” തുടങ്ങി ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഗണിതം പ്രധാനപങ്കു വഹി യ്ക്കുന്നു. കൂടാതെ ചെസ്‌, ചതുരംഗം തുടങ്ങിയ കളികള്‍ കണക്കു കൂട്ടലിന്റെയും ഈഹങ്ങളുടെയും മേഖലകളിലൂടെയാണ്‌ സഞ്ചരിയ്ക്കുന്നത്‌. നിതൃജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത്‌ ഉത്തരം കത്തൊനുള്ള ശേഷി വര്‍ദ്ധിപ്പിയ്ക്കാനും വസ്തുതകളെ അപഗ്രഥിച്ച്‌ 8 യാഥാര്‍ത്ഥ്യം ബോധ്യപ്പെടുവാനും മറ്റും ഗണിതകേളികള്‍ ഏറെ സഹായിയ്ക്കു ന്ന്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഗണിതത്തിലെ അളവുകള്‍, ഭാരം തുടങ്ങിയ മേഖല കളിലും പ്രാഥമിക പരിശീലനങ്ങള്‍ നല്‍കാന്‍ കളികള്‍ക്ക്‌ കഴിയുന്നു. 2.2.6 കുട്ടികളും കളിക്കോപ്പുകളും സാംസ്‌കാരികഘടകങ്ങള്‍ എല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ ഭാതികവസ്തുക്കളുടെ ഉല്പാദന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായും അവ യുടെ ശേഖരണം, പ്രയോഗം, വിതരണം തുടങ്ങിയവയുമായും ബന്ധപ്പെട്ടു കിട ക്കുന്നു. എന്നാല്‍ ഇവയിലെല്ലാം അന്വേഷണത്വരയുള്ള ഗ്രാമീണജനത, പ്രത്യേ കിച്ച്‌ കുട്ടികള്‍, തങ്ങള്‍ക്കാവശ്യമുള്ള കളിസാധനങ്ങള്‍ ചുറ്റുമുള്ള ലഭ്യവസ്തുക്ക ളില്‍ നിന്നും നിര്‍മ്മിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവരാകുന്നു. എന്നാല്‍ ഇന്ന്‌ “ഇന്ത്യ യിലെ ഗ്രാമീണരായ കുട്ടികള്‍ക്ക്‌ അവരുടെ കുടുംബത്തിലായാലും പാടത്താ യാലും കൈവേലകളിലായാലും ഒരവശൃഘടകമാണ്‌ കളിക്കോപ്പുനിര്‍മ്മാണം. പ ക്ഷേ, കളിക്കോപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും നിര്‍മ്മാണത്തില്‍ ഇവര്‍ പല പ്പോഴും പ്രകാശിപ്പിക്കുന്ന കല്പനാവൈഭവം ഇന്ന്‌ ഒന്നുമല്ലാതായിത്തീര്‍ന്നിരിക്കു കയാണെന്നത്‌ അത്ഭുതകരമാണ്‌. 2 ആധുനികവല്‍ക്കരണത്തിന്റെയും വ്യവസായവിപ്പവത്തിന്റെയും കമ്പോള സംസ്കാരത്തിന്റെയും അതിപ്രസരം മൂലം കളിക്കോപ്പു നിര്‍മ്മാണകരശലവും ഭാവനയും ഇന്നത്തെ കുട്ടികളില്‍ നിന്ന്‌ അന്യമായിരിക്കുന്നു. എങ്കിലും നാടന്‍കളി കള്‍ക്കും വിനോദങ്ങള്‍ക്കും ആവശ്യമായ (ചിലതൊക്കെ, പ്രതേകിച്ച്‌ കല്ലു കൊ ള്ള കോട്ടികള്‍); ഓല, കടലാസ്‌, തുണിക്കഷണങ്ങള്‍, കവര്‍, മരം, തുടങ്ങിയവ കെഠുക്കുന്ന പന്തുകള്‍, പങ്കകള്‍, കളിത്തോക്കുകള്‍, കളിപ്പലകകള്‍, നക്ഷത്രങ്ങള്‍, പക്ഷിരൂപങ്ങള്‍, മത്സ്യങ്ങള്‍, കൌഈതുകവസ്തുക്കള്‍, ജ്യാമിതീയരൂപങ്ങള്‍, കുരു ത്തോലകെറഠുള്ള വിവിധ അലങ്കാരരൂപങ്ങള്‍ തുടങ്ങി കളിക്കും കലയ്ക്കും പ്രാധാന്യമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇന്നും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സജീവ മാണ്‌. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ വസ്തു-ശബ്ദ-ശില്പ-രൂപ വര്‍ണ്ണ്രപഞ്ചങ്ങള്‍ ഏകകാലത്തഭൃസിക്കുന്ന കുട്ടി അവയുടെ പ്രസക്തി, പ്രാധാന്യം, ലഭ്യത, സ്വഭാവം, ആവശ്യകത, ഗുണഗണങ്ങള്‍, പ്രത്യേകതകള്‍, ഗുണ ദോഷങ്ങള്‍ തുടങ്ങിയവ ഗ്രഹിക്കുന്നതിലൂടെ അറിവിന്റെ വിവിധതലങ്ങള്‍ അനുഭ വജ്ഞാനത്തിലൂടെ ആര്‍ജിച്ചെടുത്ത്‌ ജീവിതായോധനത്തിന്‌ കോപ്പുകൂട്ടുകയാണ്‌ ചെയ്യുന്നത്‌. 8 ഉപഭോഗസംസ്‌കാരത്തിന്റെ അതിപ്രസരം കളിക്കോപ്പ്‌ നിര്‍മ്മാതാക്കളായ ഗ്രാമീണകലാവിദഗ്ദന്മാരുടെ പ്രസക്തി കുറച്ചിരിക്കാമെങ്കിലും പാരമ്പര്യവഴിക്ക്‌ മര പണികളും ലോഹപ്പണികളും ശില്പവേലകളും നടത്തിവരാറുള്ള സമുദായ ങ്ങള്‍ക്കിടയില്‍ പകിട, സമചതുരക്കട്ട, കളിപ്പാവകള്‍, കളിത്തേര്‌, കളിവികള്‍, തിരി പ്പ്ട്ടം തുടങ്ങിയവയുടെ നിര്‍മ്മാണം ഇന്നും അവസാനിച്ചിട്ടില്ല. ജനസാമാനൃത്തിന്റെ ജീവിതരീതിയും ചുറ്റുമുള്ള പ്രകൃതിയും അതിലെ ഓരോ അംഗത്തിനും പ്രദാനം ചെയ്ത നാദവര്‍ണ്ണരൂപബോധം കുട്ടികളില്‍ ഭാതിക ജീവിത്രപ്രാപ്തി മാത്രമല്ല സര്‍ഗ്ലാത്മകതയും സൂന്ദര്യാത്മകവുമായ വികാസവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. കലയും കളിയും കാര്യവും ഒന്നിച്ചുപോകുന്നു. കളിക്കോ പപുനിര്‍മ്മാണം ശാസ്ര്തബോധത്തോടൊപ്പം ആവശ്യകതയെ ബോധ്യപ്പെടുത്തു കയും ജീവിതത്തെ വിനോദ്രപ്രദവും വിജ്ഞാനപ്രദവും സൂന്ദര്യാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവുമാക്കുന്നു. ഒപ്പം അധ്വാനശീലത്തെ ദൃഡ്ഭീകരിക്കുകയും പ്രയത്നശാലികളാക്കിത്തീര്‍ക്കുകയും ചെയുന്നു. 2.2.7 കളികളും കളരിയും കായികവിദ്യയും യുദ്ധമുറകളും അഭ്യസിപ്പിയ്ക്കാനായി സ്ഥാപിതമായ ജന കീയകേന്ദ്രങ്ങളാണ്‌ കളരികള്‍. നമ്മുടെ നാടന്‍കലകള്‍, നാടന്‍കളികള്‍ തുട ങ്ങിയവയുമായി ഗാഡബന്ധം പുലര്‍ത്തുന്ന കളരിവിദ്യകള്‍ക്ക്‌ നമ്മുടെ ചരിത്രം, സംസ്‌കാരം, സാഹിത്യം, പാരമ്പര്യം തുടങ്ങിയവയുമായി അഭേദ്യബന്ധമ്‌. പൂരക്ക ളി, കണ്യാര്‍ക്കളി, കബടികളി, തെയ്യം, തിറ തുടങ്ങിയവയിലെല്ലാം കളരി സംസ്ക്കാ രത്തിന്റെ അംശങ്ങള്‍ ഏറിയും കുറഞ്ഞും കാണാം. ഓച്ചിറക്കളി”, മാവിലക്കാ വിലെ “അടി”, ചാത്തങ്ങോട്ടുപുറത്തെ “തല്ല്‌”, തിരുവര്‍കാട്ടുകാവിലെ “വടിപ്പയറ്റ്‌', “വേലകളി' തുടങ്ങിയ ഉത്സവകളികള്‍ക്കെല്ലാം കളരിസ്വാധീനം മുഖമുദ്രയായിട്ടു. 'കായികകലാശേഷികള്‍ സമ്പുഷ്ടമാക്കാനുള്ള ഒരടിസ്ഥാനവിദ്യയെന്ന നിലയില്‍ കളരി വിദ്യയ്ക്കു പ്രാധാന്യം വര്‍ധിച്ചുവരികയേയുള്ളൂ'ട? എന്ന്‌ എം.വി. വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെടുന്നത്‌ നാടോടികളികളിലും കലകളിലും കളരി യ്ക്കുള്ള പ്രാധാന്യത്തെ സൂചിപ്പിയ്ക്കുന്നു. കളരിപ്പയറ്റുമുറകളുടെ ചില സവിശേഷതകള്‍ പ്രത്യക്ഷമായും പരോക്ഷ മായും നാടന്‍കളികളില്‍ പ്രകടമാണ്‌. ശാരീരിക അധ്വാനവും മെയ്‌വഴക്കവും ആവശ്യപ്പെടുന്ന ചില ക്രീഡകള്‍, വെറും കൈ' പ്രയോഗലക്ഷണങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന നാടന്‍കളികള്‍, ആയുധങ്ങള്‍ ഇല്ലാതെ പ്രതിയോഗിയെ വീഴ്ത്താനും സ്വയംരക്ഷനേടാനുമുള്ള അടവുകള്‍, കുട്ടിക്കരണം മറിയലുകള്‍ തുടങ്ങിയവ കുട്ടി ക്കളികളിലും ആണ്‍കളികളിലും സര്‍വ്വസാധാരണമായി കാണാവുന്നതാണ്‌. 8 'കറുത്തിരുഠൊരു വാല്യക്കാര്‍ എടുത്ത്‌ ര്‌ മലക്കുത്തം” എന്ന കടുകുമണിയെക്കുറിച്ചുള്ള കടങ്കഥയിലെ മലക്കുത്തം'” എന്ന പ്രയോഗം കുട്ടിക്കരണം മറിയലിനെ സൂചിപ്പിയ്ക്കുന്നു. കളിയുടെയും കളരിയുടെയും സംസ്ക്കാരം നമ്മുടെ നാടന്‍വാങ്മയങ്ങളില്‍ പ്പോലും പ്രതിഫലിയ്ക്കുന്നു എന്ന തിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണിത്‌. 2.2.8 കലകള്‍ കളികളാണ്‌ കലകളുടെ തുടക്കം. ആദിമമനുഷ്യന്റെ കളിനൃത്തങ്ങളില്‍ നിന്നാണ്‌ കാലാന്തരത്തില്‍ അടുക്കും ചിട്ടയുമുള്ള നൃത്തരൂപങ്ങളും വ്യവസ്ഥാപി ത, നാട്യനടനസമ്പുഷ്ടങ്ങളായ ശാസ്ത്രീയനൃത്തങ്ങളും കലാപ്രകടനങ്ങളും ഉരു ത്തിരിഞ്ഞിട്ടുള്ളത്‌. ആദിമമനുഷ്യന്‍ പ്രകൃത്യാരാധനയില്‍ അനുഷ്ഠാനവേളക ളില്‍ ചെയ്യുന്ന ആനന്ദനൃത്തത്തോടൊപ്പം താളാത്കമകശബ്ദങ്ങള്‍ പുറപ്പെടുവി ച്ചിരുന്നു. ഈ താളാത്മകച്ചുവടുകള്‍ കളികളായും കലകളായും ശബ്ദങ്ങള്‍ പാട്ടു കളായും രൂപാന്തരപ്പെട്ടു. ഈയര്‍ത്ഥത്തിലാണ്‌ “മാനവന്റെ കളിനൃത്തങ്ങള്‍ ഇപ്പോള്‍ സാധാരണയായി തമാശക്കായി കുട്ടികള്‍ മാത്രമേ ചെയ്യാറുള്ളൂ" എന്ന്‌ ബെയ്ലി അഭിപ്രായപ്പെടുന്നത്‌. കുട്ടികളുടെ കലാകായികവിനോദങ്ങളുടെ പരിണി തരൂപമാണ്‌ പ്രായമാവരുടെ പ്രകടനങ്ങള്‍. ഇവ നൃത്തങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ മുഖ്യപങ്കു വഹിച്ചു. എന്നാല്‍ കുട്ടിക്കളികളുടെ ഭാഗമായി അനുകരണാഭിനയങ്ങളി ലൂടെയും മറ്റും സ്വയമാര്‍ജ്ജിച്ചെടുക്കുന്ന ജ്ഞാനദൃഷ്ടിയിലൂടെ അവന്റെ ഭാവനാലോകം സമ്പുഷ്ടമാക്കപ്പെടുകയും പരമ്പരാഗതമൂല്യങ്ങള്‍ ഉള്‍ചേര്‍ന്ന്‌ കുട്ടിക്കലകള്‍ വികസിതമാവുകയും ചെയ്യുന്നു. ശരീരത്തിലും ഗുഹകളിലും പാറക ളിലും പിന്നീട്‌ നിലത്തും ചിത്രങ്ങള്‍ വരക്കുന്ന പ്രാകൃതമനുഷ്യന്റെ പ്രതീകം തന്നെയാണ്‌ ചുവരുകളിലും നിലത്തും മറ്റും കരിക്കട്ട, ചോക്ക്‌, പെന്‍സില്‍ തുടങ്ങി യവ കെട്‌ ചിത്രം വരക്കുന്ന കൊച്ചുകുട്ടി. ഈ ചിത്രകല നിലം ചിത്രങ്ങളായും പ ൂക്കളനിര്‍മ്മാണമായും വളര്‍ന്നുവികസിക്കുന്നു. തുടര്‍ന്ന്‌ കളിപ്പാട്ടനിര്‍മ്മാണത്തി ലൂടെ രൂപനിര്‍മ്മിതി, വര്‍ണ്ണങ്ങള്‍ തുടങ്ങിയവയുടെ ഭാവനാത്മകലോകങ്ങള്‍ സൃഷ്ടിക്കുന്നു. കലകളെ സാമാനൃമായി സരസകല, ശില്പകല, കായികകല, മായികകല എന്നിങ്ങനെ നാലായിത്തിരിക്കാം.'?€ ഇതില്‍ കളരിയഭ്യാസം, നായാട്‌, കയ്യാങ്കളി തുടങ്ങിയവ കായികകലകളും മരവിരുതുമായി ബന്ധപ്പെട്ട രൂപനിര്‍മ്മാണപരങ്ങളാ യവ ശില്പകലകളുമാണ്‌. സരസവിനോദങ്ങളുമായി ബന്ധപ്പെട്ട സരസകലകളും 8 ആധ്യാത്മികമാന്ത്രികതലങ്ങളുമായി ബന്ധപ്പെട്ട മായികകലകളുമ്ൃു്‌. ഇവയുടെ യെല്ലാം പ്രാഗ്രൂപം കുട്ടികളുടെ കലകളില്‍ കാണാം. കലകളും നിത്യജീവിതവും തമ്മിലുള്ള അദേദ്യബന്ധത്തെ ഈട്ടിയുറപ്പിക്കുന്ന ശൈവത്രന്രത്തിലെ അറുപ ത്തിനാല്‍ കലകളെക്കുറിച്ചുള്ള പ്രസ്താവനയും വ്യഖ്യാനമെന്നോണം “ജല്ക്രീഡ ചെയ്യുമ്പോള്‍ വെള്ളത്തില്‍ കൊട്ടിയ്യാക്കുന്ന ഉദകവാദ്യം, ഉദകാഘാതം എന്നീ ശബ്ദങ്ങള്‍ അറുപത്തിനാല്‌ കലകളില്‍ പെടുമത്രേ”?€ എന്ന വിസ്മയവും കല കള്‍ക്ക്‌ ജീവിതത്തിലുള്ള പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു. 2.2.9 കുട്ടികളും കലകളും കേരളീയകലകളെ നിരീക്ഷിച്ചാല്‍ അതില്‍ കുട്ടികളുടെ ഭാഗഭാഗിത്വം ശ്രദ്ധേ യമാണ്‌. അനുഷ്ഠാനരംഗകലയായ കുറത്തിയാട്ടത്തില്‍ ബാലന്മാരാണ്‌ കയ്യില്‍ പ രിചയും പിടിച്ച്‌ ഭ്രദകാളിത്തോറ്റങ്ങളും പാടിക്കെഴ്‌ ആടുന്നത്‌. സര്‍പ്പപ്പാടട, കെന്ത്രോന്‍പാട്ട്‌ തുടങ്ങിയവ കുടുംബത്തിലെ ഐശ്വര്യത്തിനും പ്രത്യേകിച്ച്‌ കുട്ടി കളുടെ സാവഖ്യത്തിനുംവോി നടത്തപ്പെടുന്ന അനുഷ്ഠാനകലകളാണ്‌. മധ്യതിരുവി താംകൂര്‍ ഭാഗങ്ങളില്‍ കാണുന്ന വിശേഷാവസരനൃത്തമായ ആടുകളി', ജന്മാഷ്ട മിനാളില്‍ ശ്രീകൃഷ്ണ ക്ഷ്രേതങ്ങളിലും മറ്റും നടക്കുന്ന “ഉറിയടി”, 'പാണ്ഡവര്‍കളി' എന്നറിയപ്പെടുന്ന ഐവര്‍കളി”, കുറവരുടെ “കുറക്കളി”, കോട്ടയം ചങ്ങനാശ്ശേരി ഭാഗങ്ങളിലെ ഹരിജനങ്ങള്‍ക്കിടയിലുള്ള “ക്യാതംകളി”, പുലയര്‍ക്കിടയിലെ ചെറുമ ക്കളി”, മധ്യകേരളത്തിലെ വേട്ടുവരുടെ “ചവിട്ടുകളി”, കോഴിക്കോട്‌ ജില്ലയിലെ 'തച്ചോളിക്കളി', “തപ്പുമേളക്കളി', ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പുല്ല്‌, ഇല എന്നിവ ദേഹത്തണിഞ്ഞ്‌ തവളയുടെ മുഖംപോലെ മുഖാവരണമണിഞ്ഞ്‌ നടത്തുന്ന നൃത്ത മായ തവളക്കളി, തുടങ്ങിയവ കളിയംശങ്ങളും കലാംശങ്ങളും അടങ്ങിയവയാണ്‌ എന്ന്‌ മാത്രമല്ല ഇവയില്‍ കുട്ടികളുടെ പ്രകടനം പ്രസക്തവും രസാവഹവുമാണ്‌. മിക്കയിടങ്ങളിലും ഇവയുടെ പ്രയോക്താക്കള്‍ മുതിര്‍ന്ന കുട്ടികളായിരുന്നു എന്നതും സ്മരണീയമാണ്‌. നായാടിക്കളി, പുലികളി, ചിമ്മാനകളി, തുടങ്ങിയ അനുകരണാഭിനയവിനോ ദങ്ങളും കണ്യാര്‍കളി, പൂരക്കളി, കമ്പടിക്കളി, കോലാട്ടം, കൈകൊട്ടിക്കളി, പാങ്കളി, ദഫ്മുട്ട്‌, അറബനമുട്ട്‌, ഒപ്പന തുടങ്ങിയ കലകളും കുട്ടികള്‍ നേരിട്ട്‌ പങ്കെടു ക്കുന്നവയോ വ്യക്തമായ ഭാഗഭാഗിത്വമുള്ളവയോ ആയ സരസവിനോദകലകളാ ണ്‌. ഓണത്തോടനുബന്ധിച്ച്‌ തെക്കന്‍ ഭാഗങ്ങളില്‍ ഇന്നും സജീവമായ “തുമ്പി തുള്ളല്‍” കളിയും 'മാണിക്കചെമ്പഴുക്ക്‌ കളിയും പെണ്‍കുട്ടികളുടേതാണ്‌. കര്‍ക്കിടകമാസാരംഭത്തില്‍ വടക്കന്‍കേരളത്തില്‍ ഇന്നും പതിവുള്ള “കലിയനുകൊ ടുക്കല്‍” ചടങ്ങ്‌ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഇതിനോടനുബ 8 ന്ധിച്ച്‌ മല്ര്പദേശങ്ങളില്‍ ആടാറുള്ള “വേടന്‍പാടല്‍' എന്ന ചടങ്ങില്‍ ഒരു ബാലന്‍ വേടനെപ്പോലെ വേഷംകെട്ടി അമ്പും വില്ലും ധരിച്ച്‌ ചെറിയ ഒരു ചെ കഴുത്തില്‍ തൂക്കിയിട്ട്‌ ഒരാളോടൊപ്പം എല്ലാ വീടുകളിലും കയറിയിറങ്ങി വേടന്റെ കഷ്ടപ്പാടു കള്‍ വിവരിക്കുന്ന പാട്ടുകള്‍ പാടുന്നു. 'കിരാതംകഥ” ചൊല്ലി കര്‍ക്കിടകമാസത്തെ പഞ്ഞം ഒഴിവാക്കി ഐശ്വര്യവും നന്മയും കൈവരുത്തണേ എന്ന പ്രാര്‍ത്ഥന യോടെ മടങ്ങുന്നു. ഇങ്ങനെ നമ്മുടെ നാടന്‍കലകളില്‍ മിക്കതിലും കുട്ടികള്‍ ഭാഗ ഭാക്കാണെന്നും അവരുടെ ഇത്തരം പ്രകടനങ്ങളുടെ തുടര്‍ച്ചയാണ്‌ വ്യവസ്ഥാപിത കലകള്‍ എന്നും സൂചിതം. 8 2.3 ഭാഷാവിനോദങ്ങളും കളിപ്പാട്ടുകളും 2.3.1 ഭാഷ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ പ്രധാന ആശയവിനിമയോപാധി യാണ്‌ ഭാഷ. എന്നാല്‍ ആശയവിനിമയത്തിനുവോി മനുഷ്യന്‍ ഉപയോഗിക്കുന്ന എല്ലാ ശബ്ദങ്ങളെയും നാം ഭാഷയായി കണക്കാക്കാറില്ല. ഒരു പ്രത്യേക ജനവിഭാ ഗം, ആശയവിനിമയാര്‍ത്ഥം ഉപയോഗിക്കുന്നതും ആശയവുമായി വെറും താല്‍ക്കാലികബന്ധം മാത്രമുള്ളതുമായ ഉച്ചാരണ ശബ്ദങ്ങളുടെ സ്വരൂപഘടന യോടുകൂടിയ അഭ്ൃയസ്തവൃത്തിയാണ്‌ ഭാഷ”? നമ്മുടെ വികാരങ്ങളെയും വിചാര ങ്ങളെയും അന്യോന്യം വിനിമയം ചെയ്യുന്നിന്‌ ഓരോ കൂട്ടായ്മയിലും രൂപപ്പെട്ട വിവിധ ധ്വനികളുടെ കൂട്ടമാണത്‌. സമൂഹത്തിന്റെ ഓരോ വിഭാഗത്തിലും അന്യോന്യസഹകരണം സാധിയ്ക്കാന്‍ ഉതകുന്നതും സുഘടിതവുമായ ഭാഷണ സ്വനങ്ങള്‍കെഠ്‌ നിര്‍മ്മിതമായ പ്രതീകവ്യവസ്ഥയാണരത്‌. ഭാഷാസംബന്ധിയായ പ്രധാന ആശയങ്ങള്‍. 1. ഭാഷയിലെ സന്ദേശചിഹ്നങ്ങള്‍ മനുഷ്യന്റെ ഉച്ചാരണാവയവങ്ങള്‍കെറ്‌ ഉച്ച രിക്കുന്നവയായിരിക്കണം. 2. ഭാഷ പ്രത്യേക സ്വരൂപഘടനയോടുകൂടിയതാണ്‌. 3. ഭാഷ പഠിതവൃത്തിയാണ്‌. 4. ഭാഷാശബ്ദങ്ങള്‍ക്ക്‌ ആശയവുമായുള്ള ബന്ധം വ്യവസ്ഥാപിതമാണ്‌. 2.3.2 ഭാഷയും ഭാഷണവും ഭാഷയുടെ ഉപാധിഭേദമുള്ള ര്‌ പ്രത്യക്ഷീകരണങ്ങളാണ്‌ വാമൊഴിയും വര മൊഴിയും. ഇതില്‍ വാമൊഴിയിലെ ഉപാധി ഉച്ചരിതസ്വനങ്ങളും വരമൊഴിയിലെ ഉപാധി ഉച്ചരിതസ്വനങ്ങള്‍ക്ക്‌ സമാനങ്ങളായ ലിഖിത രൂപങ്ങളുമാണ്‌. ഭാഷ ഒരു സങ്കല്പവും ഭാഷണം യാഥാര്‍ത്ഥ്യവുമാണ്‌. അഥവാ ഭാഷ നിശ്ചിതസ്വഭാവമുള്ള വ്യവസ്ഥയും ഭാഷണം അതിന്റെ പ്രകടനവുമാണ്‌. ഭാഷ എന്ന വ്യവസ്ഥയാണ്‌ പ്രയോഗിക്കുന്നവര്‍ സ്വായത്തമാക്കുന്നത്‌. സാഹചര്യം, സന്ദര്‍ഭം, സംസ്കാരം, ലക്ഷ്യം, മാനസികനിലവാരം തുടങ്ങിയവയ്ക്കനുസൃതമായാണ്‌ വ്ൃയക്തിഭാ ഷണം നിര്‍ണ്ണയിക്കപ്പെടുന്നത്‌. 2.3.3 ഭാഷണ വികാസം 8 ഒരു കുഞ്ഞ്‌ പിറന്ന്‌ നാലഞ്ച്‌ മാസം കഴിയുന്നതോടെ അസ്പഷ്ടശബ്ദങ്ങ ളിലൂടെ ആശയനിവേദനശ്രമം ആരംഭിയ്ക്കുന്നു. ആദ്യത്തെ ആറുമാസക്കാലം പ ില്‍ക്കാലഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത 'കുറുക്കന്‍കാല'മാണ്‌. ഈ കാലഘട്ടത്തെ ആമയഹശിഴ ടമേഴല എന്ന്‌ പറയുന്നു. പിന്നീടുള്ള മാസങ്ങള്‍ ശബ്ദങ്ങള്‍ ഉാക്കി കേട്ട്‌ രമിക്കുന്ന ഘട്ടമാണ്‌. ഈ ഘട്ടത്തില്‍കൂടി ആത്മനിഷ്ഠ മായ രീതിയില്‍ ഭാഷണത്തെ ഉപയോഗപ്പെടുത്തുന്നു. ക്രമേണ വ്ൃഞ്ജനത്തെ കൂട്ടിയോജിപ്പിച്ചുള്ള പ്രയോഗം അന്യമെങ്കിലും വര്‍ണ്ണങ്ങള്‍ ഉച്ചരിച്ചുതുടങ്ങാനും ശബ്ദങ്ങളെ തിരിച്ചറിയാനും സ്വരവ്യഞ്ജനവ്യത്യാസം മനസ്സിലാക്കാനും കുട്ടിക്ക്‌ സാധിക്കുന്നു. ഒന്നരവയസ്സാകുമ്പോഴേയ്ക്കും കുട്ടികള്‍ ഒറ്റപദങ്ങള്‍ ഉപയോഗിച്ച്‌ സംസാരിയ്ക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തില്‍ വാ, ബ, ബാ, വ തുടങ്ങിയ പദ ങ്ങള്‍ അര്‍ത്ഥമറിഞ്ഞല്ല ഉച്ചരിയ്ക്കുന്നത്‌. രരവയസ്സാകുമ്പോഴേയ്ക്കും അവന്‍ ഒന്നിലധികം പദങ്ങള്‍ ചേര്‍ത്ത്‌ ഉപയോഗിക്കാന്‍ പഠിക്കുന്നു. ആദ്യകാലങ്ങളില്‍ തന്റെ മാലികമായ ആവശ്യങ്ങള്‍ക്കായി കരച്ചിലോ മറ്റ്‌ ശബ്ദങ്ങളോ ഉപയോഗിച്ചി രുന്ന കുട്ടി ക്രമേണ മുതിര്‍ന്നവരുടെ ഭാഷയെ അനുകരിക്കാനുള്ള (്രവണത കൂടു തല്‍ കാണിയ്ക്കുകയും അതേപടി അനുകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ കുട്ടി യുടേതായ രീതിയില്‍ പരിവര്‍ത്തനം നടത്തി ഉപയോഗിക്കുകയും ചെയുന്നു. ശിശുഭാഷണവികസനത്തിന്‌ അനുകരണം, അവതരണം, ശബ്ദോച്ചാരണം എന്നിങ്ങനെ മൂന്ന്‌ തലങ്ങളാണുള്ളത്‌. അനുകരണം ജന്മവാസനയാണെന്നും ആര്‍ജ്ജിതസിദ്ധിയാണെന്നും ര്‌ അഭിപ്രായങ്ങള്‍ ള്‌. ഭാഷ ഉപയോഗിക്കാത്തവ രുടെ ലോകത്ത്‌ വളരുന്ന കുട്ടിയ്ക്ക്‌ ഭാഷാപ്രയോഗശേഷി ഉായിരിക്കില്ല എന്നതും ധാരാളം ആളുകള്‍ ഉള്ള വീട്ടില്‍ വളരുന്ന കുട്ടി വേഗത്തില്‍ ഭാഷാപഠനം നട ത്തുന്നു എന്നതും അനുകരണം ജന്മസിദ്ധി എന്നതിനേക്കാള്‍ പഠിതവൃത്തിയാണ്‌ എന്നതിനെയാണ്‌ സാധൂകരിക്കുന്നത്‌. വ്യഞ്ജനങ്ങളില്‍ ഓഷ്ഠ്യവ്യഞ്ജനങ്ങള്‍ ആയിരിക്കും കുട്ടി കൂടുതല്‍ ഉച്ച രിയ്ക്കുക. പിന്നീട്‌ അനുനാസീകരിച്ച്‌ സ്വരങ്ങളും. ഈ ഘട്ടത്തിലാണ്‌ കുട്ടിയ്ക്ക്‌ പല ശബ്ദങ്ങളും പ്രയോഗിക്കാനുള്ള കഴിവ്‌ ലഭിക്കുന്നത്‌. ആദ്യകാലത്തെ ഈ ഉച്ചാരണങ്ങളില്‍ ഒരേ വര്‍ണ്ണംതന്നെ പലവട്ടം ആവര്‍ത്തിക്കുന്നതായികാണാം. മുതിര്‍ന്നവരുടെ വ്യാകരണനിയമങ്ങള്‍ ഉപയോഗിച്ച്‌ കുട്ടികളുടെ ഭാഷയെ അപ്ഗ്ര ഥിക്കാന്‍ ശ്രമിക്കുന്നത്‌ വിഡ്ഡിത്തമാണ്‌. ഒറ്റപ്പദങ്ങളില്‍നിന്ന്‌ ഒന്നില്‍ കൂടു തല്‍ പദങ്ങളിലേക്കുള്ള പ്രയാണം കുട്ടി നടത്തുമെങ്കിലും ഇവയില്‍ വാക്യഘടന എന്നൊന്നുാവില്ല. കമ്പിസന്ദേശങ്ങളിലെ വാക്യങ്ങളെപ്പോലെ ആശയം മുഴുവന്‍ ര്‌ പദങ്ങളില്‍ ഒതുക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ കമ്പിവാകൃങ്ങള്‍ എന്നറിയപ്പെടു 8 ന്നു. കേള്‍ക്കുന്നവര്‍ക്ക്‌ അര്‍ത്ഥം വ്ൃക്തമാകുന്നതരത്തിലുള്ള ഇത്തരം വാകൃ ങ്ങള്‍ കുട്ടി കുറച്ചുകാലം ഉപയോഗിക്കുന്നു. ഈര്‌ പദങ്ങള്‍ ചേര്‍ന്നുള്ള വാക്യ(്പ യോഗത്തിലെ ഘടകപദങ്ങളെ ആധാരപദം, സ്വത്ന്ത്രപദം എന്നിങ്ങനെ വേര്‍തിരി യ്ക്കാം. ഉദാ:- ആധാരപദം സ്വത്ര്രപദം ദ്‌ (ഇത്‌) വച്ചി (ഇത്‌ പക്ഷി) ദ്‌ (ഇത്‌) മ്പേ (ഇത്‌ പശു) ദ്‌ (ഇത്‌) (ഇത്‌ അമ്മ) ക്രമേണ രിലധികം വാക്കുകളെ ചേര്‍ത്ത്‌ പ്രയോഗിക്കുന്ന കുട്ടി പ്രത്യയങ്ങള്‍ ശരി യായ വിധത്തില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാന്‍ വശമില്ലാത്തതുകെൌൊ ഘടനാപരമായ തെറ്റുകള്‍ വരുത്തുന്നു. മൂന്ന്‌ വയസ്സാകുമ്പോഴേയ്ക്കും കൃത്യമായി ഉച്ചരിക്കാനും ശബ്ദങ്ങളെ സ്വായത്തമാക്കാനുമുള്ള കഴിവ്‌ കുട്ടി ആര്‍ജ്ജിക്കുന്നു. എന്നാല്‍ കഠിനാക്ഷരങ്ങള്‍, ആവര്‍ത്തിത അക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ തുടങ്ങിയവ ഉച്ചരി ക്കാന്‍ പ്രയാസപ്പെടുന്നു. ആധാരപദവര്‍ഗ്ഗത്തില്‍നിന്ന്‌ വൃത്യസ്തധര്‍മ്മളോടുകൂ ടിയ പദരൂപങ്ങള്‍ പില്‍ക്കാലഭാഷയില്‍ പ്രത്യക്ഷപ്പെടുന്നു. കുട്ടികളുടെ ഭാഷാ ബോധത്തില്‍ പദവിവേചനം അനുക്രമമായി സംഭവിക്കുകയും മുതിര്‍ന്നവരുടെ ഭാഷയിലെ വ്യാകരണവിവേചനങ്ങളെയെല്ലാം അവര്‍ക്ക്‌ സ്വാംശീകരിക്കാന്‍ സാധി ക്കുകയും ചെയ്യുന്നു. 2.3.4 കുട്ടികളും ഭാഷാവിനോദങ്ങളും ഒരു മുതിര്‍ന്ന വ്യക്തിയുടെ ഭാഷണശേഷി ആദ്യത്തെ നാലഞ്ച്‌ വയ സ്സീല്‍ത്തന്നെ ആര്‍ജ്ജിക്കുന്ന കുട്ടി ക്രമേണ ഭാഷണരസങ്ങള്‍ ആസ്വദിക്കാനാരം ഭിക്കുന്നു. ഉച്ചാരണശുദ്ധി, ഭാഷാഭ്യസനം, താളാത്മകത, സംഭാഷണചാതുര്യം, പദ സമ്പത്ത്‌, വാകൃശുദ്ധി തുടങ്ങി ഭാഷയിലെ സുപ്രധാനഗുണങ്ങള്‍ ആര്‍ജ്ജിക്കു വാന്‍ ഭാഷാകേളികള്‍ സഹായിക്കുന്നു. ഭാഷാകേളികളിലൂടെ കുട്ടികള്‍ സ്വയം രസിക്കുന്നു എന്ന്‌ മാത്രമല്ല പഠിക്കാന്‍ മറ്റുപ്രകാരത്തില്‍ ലഭിക്കാത്ത ഒരു പ്രേരണ ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുന്നു. മനുഷ്യസിദ്ധികളില്‍ ഏറ്റവും വിശിഷ്ടമായ, മാനവസംസ്‌കാരത്തിന്റെ വിവിധതലങ്ങളില്‍ വ്യാപിച്ചുനില്‍ക്കുന്ന ഭാഷയും ഭാഷാകേളികളും, ശ്രാമീണജന സാമാന്യം ഏര്‍പ്പെടുന്ന നാടന്‍ വാങ്മയങ്ങള്‍ മുതല്‍ കുട്ടികളുടെ ഭാഷാവിനോദ ങ്ങള്‍, പാട്ടുകള്‍, കവികളുടെയും മറ്റും പദവാകൃവിനോദവേലകള്‍, വാങ്മയചിത്ര ങ്ങള്‍ നല്‍കുന്ന മുക്തകങ്ങള്‍ തുടങ്ങി വിവിധരൂപഭാവങ്ങളിലായി ഓരോ ഭാഷ യിലും പ്രചാരത്തില്ല്‌. 8 ഭാഷണമാരംഭിക്കുന്ന കാലം മുതല്‍ ഭാഷാവിനോദങ്ങളും ആരംഭിക്കുന്നു. ആം ആം കളി, പക്ഷിപറക്കല്‍കളി, കൊമ്പേറാംകളി തുടങ്ങിയവ ശൈശവകാല ഘട്ടത്തിലെ ഭാഷാകേളികളാണ്‌. 1. ആം ആം കളി: ലീഡറോ മുതിര്‍ന്ന ഒരാളോ ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷ്യേതരവസ്തുക്കളുടെയും പേരുകള്‍ ഇടകലര്‍ത്തി പറയുന്നു. ഇതില്‍ കുട്ടി ഭക്ഷ്യവസ്തുക്കളുടെ പേര്‌ കേള്‍ക്കുമ്പോള്‍മാത്രം ആം എന്നുച്ചരിക്ക ണം. 1. അപ്പം ആം ആം 2. അപ്പം ആം ആം ദോശ ആം ആം ദോശ ആം ആം കല്ല -- -- കല്ല ഈഹും പയറ്‌ ആം ആം പയറ്‌ ആം ആം പുട്ട്‌ ആം ആം പുട്ട്‌ ആം ആം ഉമി -- -- ഉമി ഈഹും 2. പക്ഷിപറക്കല്‍കളി: ലീഡര്‍ / മുതിര്‍ന്ന ഒരാള്‍ പക്ഷിമൃഗാദികളുടെ പേര്‍ ഇടകലര്‍ത്തി പറയുന്നു. പക്ഷിയുടെ പേര്‍ പറയുമ്പോള്‍ പറ പറ എന്നും മറ്റ്‌ ജീവികളുടെ പേര്‍ പറയുമ്പോള്‍ മിതിരിക്കുകയോ ഈഹും എന്ന്‌ പ്രതി കരിക്കുകയോ ചെയ്യണം. 1. കാക്ക വറ പറ 2. കാക്ക പറ പറ കോഴി വറ പറ കോഴി വറ പറ അണ്ണാന്‍ —- -- അണ്ണാന്‍ ഈഹും കുയില്‍ പറ പറ കുയില്‍ പറ പറ മുയല്‍ -- -- മുയല്‍ ഈഹും മയില്‍ പറ പറ മയില്‍ പറ പറ 3. കൊമ്പേറാം കളി; കൊമ്പുള്ളതും കൊമ്പില്ലാത്തതുമായ ജീവികളുടെ പേരുകള്‍ ലീഡര്‍ ഇടകലര്‍ത്തിപ്പറയുന്നു. കൊമ്പുള്ളവയെങ്കില്‍ ‘Do’ എന്നും കൊമ്പില്ലാത്തവയെങ്കില്‍ 'ഈഹും' എന്ന്‌ മൂളകയോ മി തിരിക്കുകയോ ചെയ്യാം. ഇടയ്ക്ക്‌ മാറിപ്പോയാല്‍ കളിയില്‍ പരാജയപ്പെ ടുഠ. (1) കാളയ്ക്ക്‌ കൊമ്പവേറാം ഈം 2. കാളയ്ക്ക്‌ കൊമ്പേറാം ഈം 9 ആനയ്ക്ക്‌ കൊമ്പേറാം ഈം ആനയ്ക്ക്‌ കൊമ്പേറാം ഈം കുതിരയ്ക്ക്‌ കൊമ്പേറാം ഈഹും കുതിരയ്ക്ക്‌ കൊമ്പേറാം see നായയ്ക്ക്‌ കൊമ്പേറാം ഈഹും നായയ്ക്ക്‌ കൊമ്പേറാം see കുട്ടികളുടെ സംഭാഷണത്തിലെ ഇടര്‍ച്ചയും മടിയും ലജ്ജയും മാറ്റിയെ ടുക്കാനും പദസമ്പത്ത്‌ വര്‍ധിപ്പിക്കാനും ആഹാരങ്ങള്‍, ജീവജാലങ്ങള്‍ അവയുടെ പ്രത്യേകതകള്‍ തുടങ്ങിയവ തിരിച്ചറിയാനുമാണ്‌ ഇത്തരം വിനോദോപാധികള്‍ സഹായിക്കുന്നത്‌. കുട്ടിയ്ക്ക്‌ സ്വയം വികസനത്തിനും ചുറ്റുപാടുകളെ പരിചയപ്പെ ടാനും സാധിക്കുന്നു. വസ്തുശില്പരൂപശബ്ദബന്ധങ്ങള്‍ കൂട്ടിയിണക്കുന്നതി ലൂടെ ആശയഗ്രഹണത്തിനും സഹായിക്കുന്നു. ഇതിനെല്ലാമുപരി ഒന്നില്‍ ശ്രദ്ധ ക്രേന്ദ്രീകരിയ്ക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനുമുള്ള കഴിവു നേടുന്നു. അച്ചടക്കത്തിന്റെ ബാലപാഠങ്ങള്‍ നല്കാനും ഇത്തരം കളികള്‍ക്ക്‌ സാധിക്കുന്നു. ശൈശവാന്ത്യത്തോടെ കുട്ടി പ്രകൃതിയിലെ പലപ്രത്യേകതകളും ജീവജാലങ്ങളുടെ സവിശേഷതകളും അവയുടെ ശബ്ദങ്ങളും ആഹാരാദികളും സഞ്ചാരരീതികളും എല്ലാം തിരിച്ചറിയുന്നു. ആ ഘട്ടത്തില്‍ അല്പംകൂടി സങ്കീര്‍ണ്ണമായ ഭാഷാവിനോ ദങ്ങളിലാണ്‌ അവര്‍ ഏര്‍പ്പെടുന്നത്‌. ഉദാഹരണമായി കൊമ്പ്‌ ചിറക്‌ കളി, സഞ്ചാര കളികള്‍, എത്രകാലുകള്‍ കളി. 1. കൊമ്പ്‌ ചിറക്‌ കളി: സംഘനേതാവ്‌ കൊമ്പുള്ള മൃഗങ്ങളുടെയും പക്ഷിക ളുടെയും കൊമ്പില്ലാത്ത മൃഗങ്ങളുടെയും പേരുകള്‍ ഇടകലര്‍ത്തി പറയു ന്നു. ഇതില്‍ കൊമ്പുള്ള ജീവിയുടെ പേര്‍ പറയുമ്പോള്‍ ഇരുകൈകളും ഉയര്‍ത്തി കൊമ്പ്‌ കാണിച്ചുകൌൊ കൊമ്പ്‌ കൊമ്പ്‌ എന്നാവര്‍ത്തിക്കണം. കൊമ്പില്ലാത്ത മൃഗങ്ങളാണെങ്കില്‍ അംഗവിക്ഷേപങ്ങള്‍ കാണിക്കാതെ കൊമ്പില്ല കൊമ്പില്ല എന്നാവര്‍ത്തിക്കണം. പക്ഷികളാണെങ്കില്‍ ചിറക്‌ കാണിച്ചുകെഠ്‌ ചിറക്‌ ചിറക്്റ്‌ എന്ന്‌ കാണിക്കണം. കാക്കയ്ക്ക്‌ ചിറക്‌ ചിറക്‌ പശുവിന്‌ കൊമ്പ്‌ കൊമ്പ്‌ കടുവയ്ക്ക്‌ കൊമ്പില്ല കൊമ്പില്ല ഇതേ കളിതന്നെ (ആശയംതന്നെ) മറ്റൊരു രീതിയിലും കളിയ്ക്കുന്ന. സംഘനേതാവ്‌ കൊമ്പുള്ളത്‌ എന്ന്‌ പറഞ്ഞ്‌ ചുറ്റും വട്ടത്തില്‍ നില്‍ക്കുന്ന ആരെ യെങ്കിലും ചൂുമ്പോള്‍ ആ നിമിഷം തന്നെ കൊമ്പുള്ള ജീവിയുടെ പേര്‍ പറയണം. മറ്റ്‌ സംഘാംഗങ്ങള്‍ അംഗവിക്ഷേപങ്ങളോടെ അവതരിപ്പിയ്ക്കണം അഥവാ തെറ്റി പ്പോവുകയോ പറയാതിരിക്കുകയോ ചെയ്താല്‍ ആ കുട്ടി പുറത്താക്കപ്പെടുന്നു. 9 ശരിയായി പറയുന്ന കുട്ടി അടുത്ത സംഘനേതാവാകുന്നു. ഇതുപോലെ ചിറക്‌, കൊമ്പില്ല, ചിറകില്ല തുടങ്ങി കളി നീട്ടാവുന്നതാണ്‌. 2. സഞ്ചാരക്കളി: സംഘനേതാവ്‌ ജന്തുക്കളുടെ പേര്‌ പറയുന്നതിനനുസരണ മായി ശരീരംകെ? അതിന്റെ സഞ്ചാരരീതി കാണിച്ചുകെ്‌ ഇഴയുന്നു, പറക്കു ന്നു, നടക്കുന്നു എന്നിങ്ങനെ ആവര്‍ത്തിയ്ക്കണം. ഉദാ:- പാമ്പ്‌ - ഇഴയുന്നു ഇഴയുന്നു മനുഷ്യന്‍ - നടക്കുന്നു നടക്കുന്നു 3. എര്രകാലുകള്‍: സംഘനേതാവ്‌ എത്രകാലുകള്‍ എന്ന്‌ ചോദിച്ചുകെൌ ജീവി യുടെ പേര്‌ പറയുന്നു. അപ്പോള്‍ മറ്റുള്ളവര്‍ ആലോചിച്ച്‌ ആ ജീവിക്ക്‌ എത്രകാലുകള്‍ ഉന്നെ കൃത്യമായി പറയണം. വിരല്‍കെഠ്‌ കാണിയ്ക്കു കയും വേണം. തെറ്റിയാല്‍ പുറത്തുപോകണം. എത്ത കാലുകള്‍ പറയു എത്ര കാലുകള്‍ പശു - നാല നാല മനുഷ്യന്‍ - © © മയില്‍ - © © മണ്ണാച്ചന്‍ - എട്ട എട്ട്‌ ഉറുമ്പ്‌ - ആറ്‌ ആറ്‌ ഈ കളികളെല്ലാം എത്രവേണമെങ്കിലും നീട്ടിക്കൊുപോകാവുന്നതും സമ യലബ്ധിയ്ക്കനുസരിച്ച്‌ ക്രമീകരിയ്ക്കാവുന്നതുമാണ്‌. ഇത്തരം ഭാഷാകേളികളി ലൂടെ കൊച്ചുകുട്ടികള്‍ക്ക്‌ ശാരീരിക മാനസിക ബൌദ്ധിക വികാസവും ശ്രദ്ധയും ഏകാഗ്രതയും അറിവും സ്വായത്തമാക്കാന്‍ സാധിക്കുന്നു. പദവാകൃയഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയോ അക്ഷരങ്ങള്‍ മാറ്റിമറിച്ചോ ഉള്ള ധാരാളം ഭാഷാ കേളികളു്‌. ഇംഗ്ലീഷില്‍ 'പാലിന്‍ഡ്രോം' എന്നും കണക്കില്‍ 'പാലിന്‍ഡ്രോം സാംഖ്യ കള്‍ ' എന്നും പറയപ്പെടുന്ന മുന്നോട്ടോ പിന്നോട്ടോ ഒരുപോലെ വായിയ്ക്കാ വുന്ന പദമോ പദൃവരിയോ വാചകമോ ഭാഷാകേളികളിലുമു. ഭാഷാശേഷി വർധി പ്പിക്കാനും ഉച്ചാരണശുദ്ധി വരുത്താനും തദുപരി വിനോദോപാധി എന്ന നില യിലും ഇവ ശ്രദ്ധേയങ്ങളാണ്‌. ഉദാ:- 1. കരിതല വിറ്റു വില തരിക 9 2. മോരുതരുമോ 3. ജലജ വാക്കുകളിലെ നാക്കുപിഴകള്‍, അക്ഷരക്രമം തെറ്റിച്ച്‌ ഉച്ചരിക്കുന്നവ പ ലപ്പോഴും അര്‍ത്ഥശുന്യമെങ്കില്‍പ്പോലും രസ്വപ്രദമാണ്‌. നരകം - നകരം തുടര്‌ - OJOS മീശ - ശീമ പലക - പകല അക്കപ്പടം - അപ്പക്കടം, അടപ്പക്കം ര പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ മാറി ഉച്ചരിയ്ക്കുന്നതിനെ/ മറിച്ചുചൊല്ലുന്ന സ്ര്രദായത്തിനെ 'സ്ഫുണറിസം' എന്നാണ്‌ ഇംഗ്ലീഷില്‍ പറയുക. മലയാളത്തിലും ഇത്തരം വിനോദങ്ങള്‍ കാണാം. പിണ്ണാക്കും ചുണ്ണാമ്പും - ചുണ്ണാക്കും പിണ്ണാമ്പും മറിച്ചു ചൊല്ലുക - ചൊറിച്ചു മല്ലുക അച്ഛന്‍ ഉച്ചയ്ക്കുവരും - ഉച്ഛന്‍ അച്ചയ്ക്കു വരും അക്ഷരങ്ങള്‍ എല്ലാം മറിച്ച്‌ ചൊല്ലാന്‍ രസമുള്ള ചില വാക്യങ്ങള്‍ കാണാം. ഇവ ശരിയാക്കിപ്പറയിപ്പിക്കാന്‍ ഉള്ള ശ്രമം വിനോദ്രപ്രദമാണ്‌. ഉദാ:- 1. താത്തിച്ചാപിക്കാണിപ്പല്ലകൌൊ - കൊല്ലപ്പണിക്കാ പിച്ചാത്തി താ ചില അക്ഷരങ്ങള്‍ ആവര്‍ത്തിച്ച്‌ അതിന്റെ എണ്ണം കണക്കാക്കി നിര്‍മ്മി WOM വിനോദങ്ങള്‍ നിലവില്‌. അത്തരം ചില ഫലിതകേളികള്‍. 1. നാ നാ നാ നാ നാ നാനാ നാ നാ നാ പുരത്തിന്‌ തീ പിടിച്ചാല്‍ മോ മോ മോ മോ മോ മോ പട്ടരേ ഉ: പത്തനാപുരത്തിന്‌ തീ പിടിച്ചാല്‍ ആറുമോ പട്ടരേ 2. ആട്ടു ആട്ടു ആട്ടു ആട്ടു ആട്ടു ആട്ടു കഴിഞ്ഞാല്‍ നീരാട്ട്‌ ഉ: ആറാട്ടു കഴിഞ്ഞാല്‍ നീരാട്ട്‌ 9 മുതിരുമ്പോള്‍ ഗദ്യപദ്യരൂപങ്ങളിലുള്ള കടങ്കഥ, പഴഞ്ചൊല്ല്‌! തുടങ്ങിയ ധാരാളം വിനോദമാര്‍ഗ്ഗങ്ങള്‍ സ്വയം കത്തെൊുന്നു. പഴയ കാലഘട്ടത്തില്‍ പ ുരാണേതിഹാസങ്ങള്‍ പോലും കടങ്കഥാരൂപത്തിലുള്ള പദ്യങ്ങളില്‍ ചൊല്ലുന്ന പതി വുയായിരുന്നു. ഉദാ: ഉമ്പര്‍കോന്‍ നല്‍കിയ സമ്മാനം ഭാമക്ക്‌ ഗുണമോ രുഗ്മിണിക്ക്‌ സുഗന്ധവാഹിയാം സസ്യം ഞാ- നാരെന്നു ചൊല്ലുക കൂട്ടരേ ഉത്തരം : പാരിജാതം. ഇന്നും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭാഷാവിനോദമാണ്‌ കടങ്കഥാപ്പ യറ്റ്‌. ബുദ്ധിവികാസത്തിനും ചിന്താശേഷിവികസനത്തിനും കൌാശലവളര്‍ച്ചയ്ക്കും ഇത്‌ വളരെ പ്രയോജനപ്രദമാണ്‌. ഭാഷാപരമായ ഒരഭ്യാസമാണ്‌ നാവുരുളല്‍. ഭാഷ അക്ഷരശുദ്ധിയോടെ ഉച്ചരിച്ചു ശീലിയ്ക്കാനായി ക്കപ്പെട്ട നര്‍മ്മം കലര്‍ന്ന ഭാഷാകേളിയാണിത്‌. ഉച്ചരി യ്ക്കാന്‍ പ്രയാസമുള്ള, സാധാരണ തെറ്റിപ്പോകുന്ന, കഠിനാക്ഷരശൃംഖലകള്‍ ശ്രദ്ധാപൂര്‍വ്വമായ അഭ്യസനത്തിലൂടെ മനഃപാഠമാക്കിയാല്‍ ഏത്‌ വിഷമകരമായ പ ദൃവും ഗദ്യവും അനായാസം ഉച്ചരിയ്ക്കാനും ഹൃദിസ്ഥമാക്കാനും കഴിയും. നാട്ടിന്‍പുറങ്ങളില്‍ ഇന്നും പ്രചാരത്തിലുള്ള ചില നാവുരുളലുകള്‍ 9 1. റാലി ലോറി ലോറി റാലി 2. പത്ത്‌ പച്ചച്ചക്കച്ചെത്തും, പത്ത്‌ പച്ചോലത്തുച്ചും 3. പത്ത്‌ പച്ചത്തത്ത ചത്തു, ചത്ത പത്തു പച്ചത്തത്ത 4. കിളിരൂരുരുളീ വാലുരുളീ, വാലുരുളീലൊരു ചോറുരുള 5. അറേലരൂലുറിലുരുളീലുരി പാല്‍ 6. ആന ആടലോടകം തിന്നിട്ടലറലോടലറല്‍ 7. ചരലുരുളുമ്പോളുരലുരുളില്ല 8. പൊരുതുന്ന കുതിരയ്ക്ക്‌ മുതിര തരുമോ? 9. ചെറുപയറ്‌ മണിചെറുത്‌, ചെറുകയറ്‌ പിരിചെറുത് ചെറുകിണറ്‌ വരി ചെറുത് 10. അലറലോടലറലാണാലയില്‍ കാലികള്‍ 11. തൃപ്പങ്ങോട്ടെ തൃപ്പടിമേല്‍, തുരുളും തടിയുരുളും ചെറിയൊരു കുരുമുളകുരുളും 12. ഉരുളനൊരുരുരുളീലുരി മുതിര 13. വച്ചത്തത്ത പച്ചച്ചക്ക കൊത്തിക്കച്ചയിലിട്ടു 14. മച്ചിലറേലരുലുറിലുരുളീലുരിയരി 15. ഒലയ്ക്കയെടുത്ത്‌ ഉരലിലിട്ടാല്‍ ഉരലുരുളുമോ ഉലയ്ക്കയുരുളുമോ? 16. ആരാറാറാറച്ചിങ്ങ കോപ്പി കോപ്പി കോലപ്ലിങ്ങ 17. ഓതറവളവിലൊരോതളമതില്‍ പത്തിരുപത്തഞ്ചൊതളങ്ങ 18. വടകരവളവിലൊരറുപതു തെങ്ങു റുപതുതെങ്ങിലുമറുപതുപൊത്തു റുപതുപൊത്തിലുമറുപതു നത്തു ന്നൊല്‍ നത്തിന്‌ കണ്ണെത. 20. തുരുളും തടിയുരുളും തടിമേലൊരു വടി ചെറുവടി കുറുവടിയുരുളും (ആവേദകര്‍: കെ. സുദര്‍ശന്‍, ധനീഷ്‌ പി., കെ.കെ. ദീപു സാമൂഹിക വിനോദങ്ങളായ ചില ഭാഷാകേളികള്‍ ള്‌. പ്രശ്നോത്തരികള്‍, കാവ്യകേളികള്‍, അക്ഷരശ്ലോകം, കടങ്കഥകള്‍, വദ്പ്പരശ്നങ്ങള്‍, തുടങ്ങിയവ ഉത്സ വാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ മത്സരബുദ്ധ്യാ പങ്കെടുക്കുന്ന വാങ്മയവിനോദ ങ്ങളാണ്‌. ഉത്തരകേരളത്തിലെ ചില കാവുകളില്‍ തിറയുത്സവത്തോടനുബന്ധിച്ച്‌ 9 ആളുകള്‍ ര്‌ സംഘങ്ങളായി തിരിഞ്ഞ്‌ ചോദ്യരൂപത്തിലോ ശകാരരൂപത്തിലോ ഉള്ള “കൊത്തഞ്ചടികള്‍' എന്നറിയപ്പെടുന്ന അഞ്ചടികള്‍ ചൊല്ലുന്ന പതിവ്‌ ഇന്നും നിലനില്‍ക്കുന്നു. ആദ്യാക്ഷരങ്ങളോ അന്ത്യാക്ഷരങ്ങളോ ഉപയോഗിച്ചുള്ള പാട്ടുകള്‍, അക്ഷര ക്കളങ്ങള്‍, അക്ഷരറിബ്ബണ്‍, പദകേളികള്‍, തുടങ്ങി ധാരാളം ഭാഷാവിനോദങ്ങള്‍ കുട്ടികളുടേതായിട്ടു്‌. മുതിരുന്തോറും ഈ ഭാഷാവിനോദങ്ങളില്‍ സങ്കീര്‍ണ്ണതയും ഫലിതരസികത്വവും കൂടുതല്‍ ചേര്‍ക്കപ്പെടുകയും ആവര്‍ത്തിച്ചുള്ള പരിശീലനങ്ങ ളിലൂടെ ഭാഷാനിപുണന്മാരായിത്തീരുകയും ചെയുന്നു. 2.3.5 കുട്ടികളും കളിപ്പാട്ടുകളും സംഗീതവും സംഗീതാസ്വാദനശേഷിയും മനുഷ്യന്റെ ജന്മസിദ്ധമായ കഴിവു കളില്‍ ഒന്നാണ്‌. അമ്മയുടെ താരാട്ടിലൂടെ സംഗീതലോകത്തേക്ക്‌ എത്തപ്പെടുന്ന കുട്ടി ഒരു ഭാഷാവിനോദം എന്ന നിലയ്ക്കല്ല കുട്ടിക്കളികളുടെ അവിഭാജ്യഘടകം എന്ന നിലയ്ക്കാണ്‌ പാട്ടുകളെ പരിചയപ്പെടുന്നത്‌. കളിക്ക്‌ താളബോധവും കര്‍മ്മോത്സുകതയും ഹരവും ലയവും നല്‍കുന്ന പാട്ടുകള്‍ അതത്‌ കൂട്ടായ്മയിലെ കുട്ടികള്‍ക്കുവി അവരാല്‍ സ്വയം ഉാക്കപ്പെട്ടതോ അവരുടെ പ്രായം, ജീവിതരരീതി തുടങ്ങിയവക്കനുസൃതമായി മുതിര്‍ന്നവരാല്‍ ഉാക്കപ്പെട്ടതോ ആയ പാട്ടുകളാണ്‌. കളിപ്പാട്ടുകളില്‍ അധികവും ശൈശവദശയിലെ കളികളുമായും പെണ്‍കളികളു മായും ബന്ധപ്പെട്ടുകിടക്കുന്നു. 9 കുറിപ്പുകള്‍ 1. വെട്ടം മാണി, പുരാണിക്‌ എന്‍സൈക്ടോപീഡിയ, കറന്റ്‌ ബുക്സ്‌, 1988, പുറം. 417. 2. എഴുത്തച്ഛന്‍, ശ്രീ മഹാഭാഗവതം ദശമസ്‌കന്ദം, വിദ്യാരംഭം പ്രസ്സ്‌ & ബുക്ക്‌ ഡിപ്പോ. പുറം. 158-250. 3. വെട്ടം മാണി, പുരാണിക്‌ എന്‍സൈക്ടോപീഡിയ, കറന്റ്‌ ബുക്‌സ്‌, 1988, പുറം. 323. 4. വെട്ടം മാണി, പുരാണിക്‌ എന്‍സൈക്ടോപീഡിയ, കറന്റ്‌ ബുക്സ്‌, 1988, പുറം. 638. 5. ഡി.ശ്രീമാന്‍ നമ്പൂതിരി, പുരാണത്രയം, സാമ്രാട്ട്‌ പബ്ലിക്കേഷന്‍സ്‌, തൃശിവപേരൂര്‍, പുറം. 69-76. 6. എഴുത്തച്ഛന്‍, അഭ്ധ്യാത്മരാമായണം കിളിപ്പാട്ട്‌, എഡി. പ്രൊ.എം.കെ. സാനു, മാതൃഭൂമി, 2005, പുറം. 403. 7. ഡി.ശ്രീമാന്‍ നമ്പൂതിരി, പുരാണത്രയം, സാമ്മാട്ട പബ്ലിക്കേഷന്‍സ്‌, തൃശിവപേരൂര്‍, പുറം. 94-112. 8. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 9. 9. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 9. 10. ഡോ.ടി.കെ. മുഹമ്മദ്‌, വിദ്യാഭ്യാസം ഭാരതത്തില്‍, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1996, പുറം. 231-237. 11. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസ തത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 10. 12. Psychological Foundation of Education, by Dr. N.P. Pillai, Dr. K.S. Pillai and K. Sulochana Nair, Kalaniketan, Thiruvananthapuram, 1969, P. 70. 13. Elizabath B. Hurlock, Development Psychology — a life span approach, Tata McGraw Hill Publishing Company, New Delhi, 1981, P. 155-192. 14. “കുട്ടികള്‍ക്കുള്ള ആദൃകാല പരിചരണവും വിദ്യാഭ്യാസവും", സ്റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടറേറ്റ്‌, എസ്‌.എസ്‌.എ., തിരുവനന്തപുരം, എന്‍.സി.ഇ.ആര്‍.ടി., പുറം. 51. 15. Jean Piaget, Development and Learning. Readings in Child Behaviour and Development Edited by Celia Standler, Faith Standler, Harcourt Brance Jovanovich Inc. USA 1972, P. 38. 16. Jean Piaget, Development and Learning. Readings in Child Behaviour and Development Edited by Celia Standler, Faith Standler, Harcourt Brance Jovanovich Inc. USA 1972, P. 38-39. 17. കുട്ടികള്‍ക്കുള്ള ആദ്യകാല പരിചരണവും വിദ്യാഭ്യാസവും സ്റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടറേറ്റ്‌ ടടഅ, തിരുവനന്തപുരം ചഇജ്ുഞഠ), പുറം. 50-58. 18. Robert J. Watson Henry Clay Lingram. Psychology of the Childhood and Adolescent Macmilion Publishing Co. Linc. 886-Third Avenue. New York USA 1979. P. 79. 19. എം.എസ്‌. രാധാകൃഷ്ണന്‍. ആധുനിക മലയാള നാടകവേദിയില്‍ കുട്ടികളുടെ നാടകങ്ങള്‍” ഗവേ ഷണ പ്രബന്ധം - സ്ക്കൂള്‍ ഓഫ്‌ ഡ്രാമ - തൃശ്ശൂര്‍, കോഴിക്കോട്‌ സര്‍വ്വകലാശാല, 1993, പുറം. 527. 20. ഡോ.ടി.കെ. മുഹമ്മദ്‌, വിദ്യാഭ്യാസം ഭാരതത്തില്‍, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1996, പുറം. 237-243. 21. DALNMMOGOIWEALN, O1OJAUMAMANGo 1954 (AIMJMD(Glaig Hoeaieniol), aloo. 12. 22. ശ്രീമഹാഭാരതം, ദ്യൂുതപര്‍വ്വം. വിവ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കോട്ടയം 1981, പുറം. 882. 23. John Lewis, Anthropology Made Simple, Calcutta, 1984, P. 174. 24. ഗര്‍ഗസംഹിത (ഗര്‍ഗഭാഗവതം), നീലകണ്ഠന്‍ നമ്പീശന്‍ (വ്യാഖ്യാ.) കൈരളി പ്രസ്സ്‌, തൃശൂര്‍, 1986, പുറം. 125. 25. The Encyclopedia of Religion, Misci Elicida, Vol. V, New York, 1987, P. 477. 26. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌, തിരുവനന്തപുരം, 1992, പുറഠ. 250. 27. എം.വി. വിഷ്ണുനമ്പൂതിരി, “നാടന്‍കളികളും വിനോദങ്ങളും', കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട, തിരുവന ന്തപുരം, 1993, പുറം. 16. 28. സി.പി. ആന്‍ഡ്രൂസ്‌, “കായിക പരിശീലനങ്ങള്‍”, ആലുവ, 1951, പുറം. 18. 9 29. ഡോ. എ. നുജും, കേരളീയതയുടെ നാട്ടറിവ്‌, 12. ഫോക്ലോര്‍ ത്രൈമാസിക, നാട്ടറിവു പഠനകേ ന്ദ്രം, തൃശൂര്‍, കണിമംഗലം, പുറം. 12/376. 30. “സോമന്‍ കടലൂുര്‍', കേരളീയതയുടെ നാട്ടറിവ്‌ 12. കുട്ടികള്‍. ഫോക്ലോര്‍ ത്രൈമാസിക, നാട്ടറി വുപഠനക്രേനദ്രം, തൃശുര്‍, കണിമംഗലം, പുറം. 12/356. 31. പി.എസ്‌. മനോജ്കുമാര്‍, കേരളീയതയുടെ നാട്ടറിവ്‌ 12. കുട്ടികള്‍. ഫോക്ലോര്‍ ത്രൈമാസിക, നാട്ട റിവുപഠനകേന്ദ്രം, തൃശുര്‍, കണിമംഗലം, പുറം. 12/312. 32. Tara Ali Baig. ‘Our Children', New Delhi, 1979, P.203. 33. എം.വി. വിഷ്ണു നമ്പുതിരി, കളിയും കമലയും നാടന്‍കളികളും വിനോദങ്ങളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്‌, തിരുവനന്തപുരം, പുറം. 69. 34. Kenneth Bailey, The Hamlyn Junior Encyclopedia, England, 1986, P. 519. 35. പി. കൃഷ്ണന്‍നായര്‍, കലാവിദ്യാവിവരണം, അവതാരിക, തലശ്ശശേരി, 1937, പുറം. 5. 30. എം.കെ. ഗുരുക്കള്‍, കലാവിദ്യാവിവരണം, തലശ്ശേരി, 1937, പുറം. 33. 37. ഡോ. കെ. പ്രഭാകരവാരിയര്‍, ശാന്ത അഗസ്റ്റിന്‍, ആധുനികഭാഷാശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റി റ്യ്യൂട്‌, 1998, പുറം. 10. 9 അധ്ധ്യായം മൂന്ന്‌ നാടന്‍കുട്ടിപ്പാട്ടു കള്‍ കുട്ടികള്‍ പാടുന്നതോ കുട്ടികള്‍ക്ക്‌ Ga മുതിര്‍ന്നവര്‍ പാടുന്നതോ ആയ നാടന്‍പാട്ടുകളാണ്‌ “നാടന്‍കുട്ടിപ്പാട്ടുകള്‍.” “നാടന്‍കുട്ടിപ്പാട്ട്‌' എന്ന സംജ്ഞ നാടന്‍”, “കുട്ടി”, പാട്ട്‌” എന്നീ പദങ്ങളെ അപഗ്രഥിച്ച്‌ വിവിധതലങ്ങളെ കത്തു മ്പോഴാണ്‌ സാര്‍ത്ഥകമാവുന്നത്‌. “നാടന്‍” എന്ന പദം അതിവിപുലമായ അര്‍ത്ഥത തലങ്ങളെ ഉള്‍ക്കൊള്ളുന്നു. "നാടന്‍' എന്നതിന്‌ ശബ്ദതാരാവലിയില്‍ നാട്ടുനടപ്പാ യിട്ടുള്ള”', അതതുനാട്ടിലൂായ', 'വെറും സാധാരണമായ, 'പരിഷ്കാരമില്ലാത്ത', “പഴ യരീതിയിലുള്ള' എന്നിങ്ങനെ അര്‍ത്ഥം കാണുന്നു." എന്നാല്‍ വ്യാകരണ ശാസ്ത്ര ത്തിന്റെയും ഭാഷാശാസ്ര്രത്തിന്റെയും രംഗങ്ങളില്‍ വ്യാപിച്ചുനില്ക്കുന്ന നിരുക്ത ത്തില്‍ നിന്ന്‌ പലതുകെറും “നാടന്‍നിരുക്തം' വ്ൃത്യാസപ്പെട്ടിരിക്കുന്നു. 3.1 നാടന്‍ നാടന്‍ ഇതിഹാസഗാനം, നാടന്‍കഥാഗാനം, നാടന്‍കഥാപാത്രങ്ങള്‍, നാടന്‍കരവിരുത്, നാടന്‍കലകള്‍, നാടന്‍കളികള്‍, നാടന്‍ജീവിതം, നാടന്‍നൃു ത്തം, നാടന്‍കൃഷി, നാടന്‍പാചകം, നാടന്‍മരുന്ന്‌, നാടന്‍പുരാവൃത്തം, നാടന്‍പാട്ട്‌, നാടന്‍കുട്ടിപ്പാട്ട്‌ തുടങ്ങിയവയിലെല്ലാം ഉള്ള “നാടന്‍” എന്ന പദത്തിന്റെ ഉല്പത്തി “നാട്‌” എന്ന പദത്തില്‍ നിന്നാണ്‌. ഒരു പ്രാദേശിക ഖണ്ഡത്തിന്‌ (Micro region) പൊതുവെ പറഞ്ഞുപോരുന്ന പേരാണ്‌ നാട്‌. കേരളത്തില്‍ ചോളപ്രഭാവകാലഘട്ട ത്തില്‍ നാട്‌ സാര്‍വ്വര്തികമായിരുന്നു. കുട്ടനാട്‌, വളയനാട്‌, ഏറനാട്‌, വയനാട്‌ തുട ങ്ങിയ സ്ഥലനാമങ്ങള്‍, "മലനാട്‌ ' എന്ന ഭൂപ്രദേശസവിശേഷതയെ അടിസ്ഥാനമാ ക്കിയുള്ള വിളിപ്പേര്‌ തുടങ്ങിയവ ഇതിന്റെ ശേഷിപ്പുകളാണ്‌. “നാടുകള്‍” കാര്‍ഷിക സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിരുന്നു. ഒരു സമൂഹത്തിന്റെ വംശീയവും (ബി) സാമ്പത്തികവും (ഠനഠ്പ൦) ആയ കൊച്ചുമണ്ഡലമാണ്‌ നാട്‌. രോ മൂന്നോ ദേശങ്ങള്‍ ഉള്‍ച്ചേര്‍ന്ന നാടിന്റെ പ്രമാണി നാടുവാഴിയായിരുന്നു. ഇന്ന്‌ “നാട്‌' എന്ന സംജ്ഞ മറ്റൊരു തലത്തിലാണ്‌ വ്യവഹരിക്കപ്പെടുന്നത്‌. രാജ്യത്തിന്‌ പുറത്തുപോയ ഒരാളെ സംബന്ധിച്ച്‌ മറ്റേതെങ്കിലും രാഷ്ട്രക്കാരന്റെ ദൃഷ്ടിയില്‍ ആ രാജ്യമാണ്‌ നാട്‌. ഉദാ:- ഇംഗ്ലീല്‍പോയ ഇന്ത്യക്കാരന്റെ നാട്‌ മറ്റ്‌ രാജ്യക്കാരുടെ വീക്ഷണത്തില്‍ ഇന്ത്യയാണ്‌. എന്നാല്‍ ഇന്ത്യയിലെ വിവിധസം സ്ഥാനക്കാര്‍ കുമുട്ടുമ്പോള്‍ അതത്‌ സംസ്ഥാനങ്ങള്‍ നാടായും (ഉദാ:- തമിഴന്‍, മല 10 യാളി, കാശ്മീരി) സംസ്ഥാനത്തിനകത്ത്‌ വ്ൃയവഹരിക്കപ്പെടുമ്പോള്‍ ജില്ലകള്‍ നാടു കളായും (ഉദാ:- കോഴിക്കോട്ടുകാരന്‍, തൃശ്ശൂര്‍ക്കാരന്‍) ജില്ലക്കകത്ത്‌ ചെറുപട്ടണ ങ്ങളായും (ഉദാ:- കുന്ദമംഗലക്കാര്‍, മുക്കക്കാര്‍, താമരശ്ശേരിക്കാര്‍) അവ ഗ്രാമങ്ങ ളായും (ഉദാ:- കാരശ്ശേരിക്കാര്‍, മണാശ്ശേരിക്കാര്‍, ചേന്ദമംഗല്ലൂര്‍കാര്‍) പിന്നീട്‌ കൊച്ചുപ്രദേശങ്ങളായും മാറുന്നു. 'നാട്‌' എന്ന വിവക്ഷ ആപേക്ഷികമാണെങ്കിലും ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥല മാണ്‌ എന്ന്‌ വ്യക്തമാണ്‌. ആധുനികതയില്‍ നിന്ന്‌ ഉത്തരാധുനികതയിലേക്ക്‌ നീങ്ങി ക്കൊിരിക്കുന്ന ഇന്ന്‌ “സ്ഥലം” എന്നത്‌ അതിസങ്കീര്‍ണ്ണങ്ങളായ തലങ്ങളെ അനാവ രണം ചെയ്യുന്നു. “സ്ഥല ത്തെക്കുറിച്ച്‌ ആധികാരകപഠനം നടത്തിയ ലെഫെബ്വറെ ഭാതികസ്ഥലം, സാമുഹ്യസ്ഥലം, മാനസികസ്ഥലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.: ഇവക്ക്‌ വേറിട്ട്‌ നിലകൊള്ളാന്‍ സാധ്യമല്ല. ഒന്ന്‌ മറ്റൊന്നിനെ ഉള്‍ക്കൊള്ളുകയും മറ്റൊന്നിന്റെ പൂര്‍ണ്ണരൂപമായിരിക്കുകയും അതിന്റെ താങ്ങായി നിലകൊള്ളുകയും ചെയ്യുന്നു. സ്ഥലത്തിന്‌ വിവിധമാനങ്ങളു. ഇതിന്റെ ഭാതികരൂപമാണ്‌ ഭൂപ്രദേശം അഥവാ ഭുരപകൃതി. കര, കടല്‍, കാട്‌, മരുപ്രദേശം, (്രുവ്പ്രദേശം, കുന്ന്‌, പുഴ, സസ്യജാലങ്ങള്‍, മഴ, കാറ്റ്‌, വെയില്‍ ജൈവ്രപ്രകൃതിയുടെ ഭാഗമായി വരുന്നവ യെല്ലാം ഭൂപ്രകൃതിയാണ്‌. ഒരു പ്രദേശത്തിന്റെ സാംസ്‌കാരികജീവിതത്തെ രൂപപ്പെ ടുത്തിയെടുക്കുന്നതില്‍ ഭൂപ്രകൃതി സവിശേഷ പങ്ക വഹിക്കുന്നു. മനുഷ്യന്റെ നിയ ന്്രണങ്ങള്‍ക്കും ചിട്ടകള്‍ക്കും പൂര്‍ണ്ണമായും വിധേയമാകുന്ന ഒരിടമല്ല. പലപ്പോഴും അതീതമായി നിലകൊള്ളുകയും ചെയ്യുന്നു. സാഹിത്യത്തില്‍ ക്രിയാംശം നടക്കുന്ന സ്ഥലത്തിന്‌ ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലമൊരുക്കുന്നത്‌ ഭൂപ്ര കൃതിയാണ്‌. ഭാതികസ്ഥലം പോലെ പ്രധാനവും പരസ്പരപൂരകവുമാണ്‌ സാമൂഹൃസ്ഥ ലം. 'സാമൂഹ്ൃസ്ഥലം ഉാവുന്നതും നിലകൊള്ളുന്നതും വസ്തുവും വ്യവഹാരവും തമ്മിലുള്ള, ഭാതികതയും ആശയവും തമ്മിലുള്ള, അനുഭവിക്കുന്നതും ഭാവനയില്‍ കാണുന്നതും തമ്മിലുള്ള യോജിപ്പില്‍ നിന്നാണ്‌. സാമൂഹൃവും സാമ്പത്തികവും രാഷ്ര്രീയവും സാങ്കേതികവുമായ വ്യവഹാരങ്ങള്‍ വ്ൃത്യസ്തസാമൂഹ്യസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥലത്തിന്റെ സാംസ്കാരികസന്ദര്‍ഭങ്ങളിലെ പ്രയോഗരൂപമാണ്‌ ഇടം. സന്ദര്‍ഭത്തിനനുസരിച്ച്‌ വിവിധവ്യവഹാരരുൂപങ്ങളില്‍ പ്രത്ൃക്ഷപ്പെടുന്നതും സങ്കീര്‍ണ്ണങ്ങളായ ഒട്ടനവധി അര്‍ത്ഥതലങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ ഒന്നാണ്‌ 10 “ഇടം”. സാംസ്‌കാരിക കൈമാറ്റത്തിന്റെ മുഖ്യഉപാധിയായ നാടിനെ ജനങ്ങള്‍ പ ാര്‍ക്കുന്ന ഇടമെന്ന്‌ വിവക്ഷിക്കാം. ഇടങ്ങളെ പൊതുവെ രായി തിരിക്കാം. 1. ആന്തരികം, 2. ബാഹ്യം. വൃക്തിയുടെ ആന്തരകതയില്‍ രൂപപ്പെടുന്ന ഇടമാണ്‌ ആന്തരികം. വൃക്തിക്ക്‌ പുറത്ത്‌ രൂപപ്പെടുന്ന ഇടമാണ്‌ ബാഹ്യം. മനുഷ്യസംസ്‌കാരം വികാസം പ്രാപിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഗോത്രങ്ങളായിരുന്നു സാമൂഹൃജീവിതത്തിന്റെ അടിസ്ഥാന ഘടകം. ഗോത്ര ത്തിലെ എല്ലാ അംഗങ്ങളും ചേര്‍ന്നുകെറുള്ള കൂട്ടായ ഉല്പാദനവും കൂട്ടായ ഉപ ഭോഗവുമാണ്‌ ഗോത്രസമുദായത്തിന്റെ സവിശേഷസ്വഭാവം'.& കൃഷിക്കും കൃഷിഭൂ മിക്കും വലിയ പ്രാധാന്യമില്ലാതിരുന്ന അക്കാലത്ത്‌ കാലികളെ മേക്കുന്ന സ്ഥല ങ്ങളെ 'മന്റ'മെന്നും മന്റത്തിന്റെ നായകനെ 'മന്നന്‍' എന്നും വിളിച്ചിരുന്നു. പ ില്‍ക്കാലത്ത്‌ “മന്നന്‍” എന്നതിന്‌ “രാജാവ്‌” എന്ന്‌ അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടു. ഓരോ ഗോത്രവും ഓരോ പ്രത്യേകതരം വൃക്ഷത്തെ കുലവ്ൃക്ഷമായി കരുതുകയും അതിനെ ഗണചിഹ്നമായി ഉപയോഗിക്കുകയും ചെയ്തു.” ആ വൃക്ഷച്ചുവട്ടില്‍ വെച്ചായിരുന്നു ഗോത്രത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ ഗോത്ര കാര്യങ്ങള്‍ ആലോചിച്ചിരുന്നത്‌.* ഗോത്രത്തലവന്റെ കീഴില്‍ ഗോ്രസഭകള്‍ രൂപീകൃതമാവുകയും ഒരുഭരണ ക്രമം നിലവില്‍ വരികയും ചെയ്തു. ഗോത്രത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പ്‌ കല്‍പ്പിച്ചിരുന്നത്‌ ഗോത്രസഭയായിരുന്നു. ആദിവാസിവിഭാഗങ്ങളായ മലയര്‍, കാണി ക്കാര്‍, മുത്തന്മാര്‍ തുടങ്ങിയവരില്‍ ഇന്നും തീര്‍പ്പ്‌ കല്‍പ്പിക്കാനുള്ള അവകാശം മൂപ്പന്മാര്‍ക്കാണ്‌. പല ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലും ഈ വ്യവസ്ഥയുടെ ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു. ഉച്ഛനീചത്വമില്ലാത്ത ഈ സമൂഹത്തില്‍ എല്ലാ അംഗ ങ്ങളും സമന്മാരാണ്‌. പരിഷ്കൃതമനുഷ്യനെപ്പോലെ മറ്റുള്ളവരെ ചൂഷണം ചെയ്യു ന്നതിനോ പണക്കാരനാകുന്നതിനോ അവര്‍ക്കാശയില്ല. ആവശ്യങ്ങള്‍ക്കുവോി ഉല്പാദിപ്പിക്കുന്നവ ഏവരും കൂടി അനുഭവിക്കുക എന്നുള്ളതാണ്‌ അവരുടെ സാമൂഹ്യരീതി.” കൂട്ടായ്മയിലധിഷ്ഠിതവും സമഭാവനയുള്ളതും ചൂഷണവിമുക്ത വുമായ ഒരു ഇടമാണ്‌ ഗോ്രവ്യവസ്ഥയുടേത്‌ എന്ന്‌ വ്യക്തമാണ്‌. എന്നാല്‍ ഇത്തരം ഒരു സവിശേഷ ഇടത്തിലേക്ക്‌ വിപരീതസ്വഭാവം പുലര്‍ത്തുന്ന MING] Ad അധിനിവേശകരായി എത്തുമ്പോള്‍ അതിന്റെ സ്വഭാവരീതികളും ജീവിതവും മാറ്റിമ റിക്കപ്പെടുന്നു. വിവിധതൊഴില്‍ക്കൂട്ടായ്മകള്‍ ഒന്നിച്ച ഒരു പ്രദേശത്ത്‌ രൂപപ്പെടുന്ന ഇട മാണ്‌ ഗ്രാമം. കാര്‍ഷികവൃത്തി പ്രധാനമായ ഗ്രാമങ്ങള്‍ ര്‌ തരത്തില്‌. ബ്രാഹ്മണര്‍ മാത്രം ക്രേനദ്രീകരിച്ച്‌ താമസിക്കുകയും താഴ്ന്ന ജാതിക്കാര്‍ ഗ്രാമത്തിന്‌ പുറമെതാമ 10 സിക്കുകയും ചെയ്യുന്ന കേന്ദ്രിതഗ്രാമങ്ങളും അല്ലാത്തവയും. കേരളത്തിന്‌ പുറത്ത്‌ അധികവും ക്രേന്ദ്രിതഗ്രാമങ്ങളാണ്‌. കേരളത്തില്‍ ഈരാളരായ ബ്രാഹ്മണരുടെ ഇല്ല ങ്ങള്‍ക്ക്‌ തൊട്ടുചേര്‍ന്ന്‌ മറ്റ്‌ വിഭാഗക്കാരുടെ വീടുകള്‍ ഒറ്റയൊറ്റയായി ചിതറിക്കിട ക്കുന്ന രീതിയിലുള്ളതാണ്‌. കേരളീയഗ്രാമീണസമൂഹരൂപീകരണത്തെക്കുറിച്ച്‌ പ ഠനം നടത്തിയ ആര്‍ രാഘവവാരിയര്‍ ഒരു ഗ്രാമത്തില്‍ കൊല്ലന്‍, ആശാരി, മൂശാ രി, തട്ടാന്‍, വേലന്‍, വണ്ണാന്‍, വെളുത്തേടന്‍, ചക്കാലന്‍, ചാലിയന്‍, തീയ്യന്‍, പുല യന്‍, കണക്കന്‍, പറയന്‍ എന്നിങ്ങനെ ജോലിയുമായി ബന്ധപ്പെട്ട ജാതിക്കാര്‍ ഒന്നിച്ച്‌ താമസിച്ചിരുന്നതായി സ്ഥലനാമത്തെളിവുകളെ അടിസ്ഥാനമാക്കി കത്തെ ന്ന്‌.” ഈയടിസ്ഥാനത്തില്‍ കേരളമാകെക്കൂടി ഇടയ്ക്ക്‌ പട്ടണങ്ങള്‍ പതിച്ച ഒരു പ ടുകൂറ്റന്‍ ഗ്രാമമായി അദ്ദേഹം സങ്കല്‍പിക്കുന്നു. എന്നാല്‍ ഇന്ന്‌ ആധുനികവല്‍ക്കരണത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ കൃഷിയിടങ്ങള്‍ മണ്ണിട്ടുനികത്തുകയും കോണ്‍ക്രീറ്റ്‌ സാധങ്ങളും വാണി ജൃശാലകളും ഉയര്‍ത്തുകയും ചെയ്യുന്നതോടെ നാഗരികകടന്നുകയറ്റങ്ങള്‍ ശക്തമാ വുന്നു. ഗ്രാമീണത നഷ്ടമാവുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമെന്നോ ജനസാ ന്ദ്രതകൂടിയ സ്ഥലരൂപമെന്നോ നഗരത്തെ വിശേഷിപ്പിക്കാം. അത്യന്തം വിഭിന്നജീവി തങ്ങളുടെ ഇടകലരല്‍ നടക്കുന്ന നഗരങ്ങളില്‍ പ്രത്യയശാസ്ര്രവും ജീവിതവീക്ഷ ണവും ജീവിതരീതിയും ബഹുസ്വഭാവംപുലര്‍ത്തുന്നു കൃഷിയുടെ അസാന്നിധ്യ ത്താല്‍ ശ്രദ്ധേയമായ ഇവിടങ്ങളില്‍ നിരനിരയായി നീറനില്‍ക്കുന്ന കെട്ടിടസ്മുച്ചയ ങ്ങള്‍, തിരക്കുള്ള കച്ചവടക്രേനദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, ആശുപ്രതികള്‍ തുടങ്ങിയവയാല്‍ സംഭവബഹുലമാണ്‌. വൈവിധ്യം മുഖമു ദ്രയായ നഗരങ്ങളില്‍ ഭാഷ. മതം, വിശ്വാസം എന്നിങ്ങനെയുള്ള കൂട്ടായ്മകളുടെ ഒരു സങ്കല്പിതഭാവമാണുള്ളത്‌. കമ്പ്യൂട്ടര്‍യുഗത്തിന്റെ സവിശേഷതയാണ്‌ സൈബര്‍ ഇടങ്ങള്‍. മുതലാളിത്ത വികാസ്ക്രമത്തിനും ആഗോളീകരണത്തിനും അനുഗുണമായി രൂപപ്പെട്ട സൈബര്‍ ഇടങ്ങള്‍ ഇന്റര്‍നെറ്റ്‌, സ്റ്റോക്ക്‌ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ ചാറ്റ്‌ റൂമുകള്‍ തുടങ്ങി ഒട്ടും ജൈവികതയില്ലാത്ത ഇടങ്ങളാണ്‌. ഇതിലെ പ്രപഞ്ചം “ലോകം മുഴുവന്‍ ഒന്നാക്കി ബന്ധിപ്പിച്ച്‌ നിലകൊള്ളുന്ന ഇന്റര്‍നെറ്റ്‌ ശൃംഖലയ്ക്കകത്തെ യാന്ത്രിക ലോകമാണ്‌. മനുഷ്യന്‍ വെറുതെ സഞ്ചരിച്ചുകൊരിക്കുക മാത്രം ചെയ്യുന്നതും യ്ര്തസദൃശമായി പെരുമാറുന്നതുമായ ഇടങ്ങളാണ്‌ അ -- സ്ഥലങ്ങള്‍. സ്വത്വ ത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരങ്ങളും ബന്ധങ്ങളും ചരിത്രവും ശുന്യമാ ക്കപ്പെട്ട സ്ഥലമാണ്‌.”* ആരെയും സന്ധിക്കാതെ ഒരിടത്തും നില്ക്കാതെ മനുഷ്യന്‍ സഞ്ചരിച്ചുകൊഠിരിക്കുന്ന സ്ഥലങ്ങളായ സൂപ്പര്‍ഹൈവേകള്‍, പടുകൂറ്റന്‍ പാര്‍ക്കിംഗ്‌ 10 ക്രേനദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്‌ സെന്ററുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയെല്ലാം മാര്‍ക്ക്‌ ഓഗ്‌ ഈ ഗണത്തിലാണ്‌ പെടുത്തുന്നത്‌. “ഉത്തരാധുനി കകാലം ഇത്തരം അ-സ്ഥലങ്ങളുടേതുകൂടിയാണ്‌..ഃ സ്ഥിരവും നിശ്ചിതവുമായ അര്‍ത്ഥവും ധര്‍മ്മവുമുള്ള ഒരിടം എന്നതിന്‌ പ കരം ക്രമരഹിതവും അനിശ്ചിതവും വൈവിധ്യമുള്ളതുമായ ഇടമായിമാറുന്ന സ്ഥല ത്തെയാണ്‌ ബഹുസ്ഥലരാശി (116ല000൬1ഠ) എന്ന്‌ മിഷേല്‍ ഫൂക്കോ വിശേഷിപ്പി ക്കുന്നത്‌. മിക്ക സംസ്‌കാരങ്ങളിലും മനുഷ്യസമൂഹങ്ങളിലും കാണാവുന്ന ഇത്തരം ഇടങ്ങള്‍ വിഭിന്ന രൂപങ്ങള്‍ സ്വീകരിക്കുകയും എന്നാല്‍ ഒന്നും സാര്‍വ്വലൌ കികമായി നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്നു. ഉദാ:- നാടക അരങ്ങ്‌, സിനിമാ സ്ക്രീന്‍, ഉത്സവക്േേന്ദ്രങ്ങള്‍ തുടങ്ങിയവ. കാലത്തിനനുസരിച്ച്‌ അര്‍ത്ഥവും ധര്‍മ്മവും മാറുന്ന, നിരന്തരപരിണാമമുള്ളതും അനിശ്ചിതവുമായ ഇടങ്ങളാണവ. 'ഇടം' അധികാരവുമായി സവിശേഷബന്ധം പുലര്‍ത്തുന്നു. ഉദാ:- കോവില കം രാജവാഴ്ചയുടെയും ഇല്ലങ്ങള്‍ ജന്മിവ്ൃയവസ്ഥയുടെയും പ്രത്യേക അധികാര ഇടങ്ങളാണ്‌. ഇന്ന്‌ നിയമസഭാമമന്ദിരം മുതല്‍ ജോലിസ്ഥലം, ജയില്‍, സ്‌കൂള്‍, ഹോസ്പിറ്റല്‍, മാനസികരോഗാശുപ്രതി, കസ്റ്റംസ്‌ എമിഗ്രേഷന്‍ ഓഫീസുകള്‍, റോഡുകള്‍ തുടങ്ങി കോടതികള്‍ വരെയുള്ള ഇടങ്ങള്‍ അധികാരകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു. ദേശം” ഒരു സങ്കല്പമാണ്‌. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളാല്‍ നിര്‍മ്മി തമാവുന്നതിനൊപ്പം സമൂഹ്ൃയസാംസ്്‌കാരികസവിശേഷതകളുടെ വൃതിരിക്തതകള്‍ ഒരു ദേശത്തെ നിര്‍ണ്ണയിക്കുന്നു. ഗ്രാമത്തിന്റെ ചെറിയഭാഗം മുതല്‍ രാജ്യം വരെ പ ലതിനെയും സുചിപ്പിക്കാവുന്ന ദേശം ഭാതികസ്ഥലത്തിന്റെയും സാമൂഹൃസ്ഥല ത്തിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. ഈയര്‍ത്ഥത്തില്‍ മലയാളം മാതൃ ഭാഷയായി സ്വീകരിച്ചിട്ടുള്ള വിവിധ ഇടങ്ങള്‍ ഉള്‍പ്പെട്ട മലയാളക്കര അഥവാ കേര ളമാണ്‌ പഠനപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. വ്യക്തിക്ക്‌ പുറത്തുള്ള ഇടങ്ങളെ ഇങ്ങനെ വിവക്ഷിക്കാം. എന്നാല്‍ ആന്ത രിക ഇടങ്ങള്‍ അഥവാ മാനസികസ്ഥലങ്ങളും സാഹിത്യത്തില്‍ കാണാം. മാനസിക തലത്തില്‍ രൂപപ്പെടുന്ന സങ്കല്പസൃഷ്ടികളാണവ. ഉദാ:- 1. ഉട്ടോപ്യ (Utopia) - മനുഷ്യന്റെ ശുഭ്പ്രതീക്ഷയുടെ സൂചകമായി നിലകൊള്ളുന്ന ഇടമാണത്‌. 1:01 (നല്ല സ്ഥലം) ൨൧0101൭(ഇല്ലാത്ത സ്ഥലം) എന്നീ ഗ്രീക്ക്‌ പദങ്ങളില്‍ നിന്നാണ്‌ 100018 രൂപീകരിക്കപ്പെട്ടത്‌"” എന്ന്‌ 10 മംമ്ഫോര്‍ഡ്‌ വ്യക്തമാക്കുന്നു. “വരും കാലത്തുള്ള ഒരു ഉട്ടോപ്യയെക്കുറിച്ചുള്ള സങ്കല്പമില്ലായിരുന്നെങ്കില്‍ മനുഷ്യന്‍ ഇന്നും ഗുഹകളില്‍ പാര്‍ക്കുന്നവനും നഗ്നനും അസന്തുഷ്ടനുമായിരിക്കും” എന്ന്‌ അനാടോള്‍ ഫ്രാന്‍സും അത്‌ വികാസത്തിന്റെ തത്വവും ഒരു നല്ല ഭാവിയുടെ ഉപന്യാസവുമാകുന്നു' എന്ന്‌ ഓസ്‌കാര്‍ വൈല്‍ഡും അഭിപ്രായപ്പെടുന്നത്‌.': ഈ ഭാവനാലോകത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയെ ബോധ്യപ്പെടുത്തുന്നു. ഉദാ:- ഓണത്തിന്റെ സമത്വസുന്ദ രസങ്കല്പം 2. ഡെസ്ടോപ്പിയ (Destopia):— ഭാവിയെക്കുറിച്ചുള്ള ദുഃസ്വപ്നങ്ങളില്‍ രൂപം കൊള്ളുന്ന ഉട്ടോപ്യന്‍ ഇടത്തിന്‌ വിപരീതമായ ഇടമാണിത്‌. ഉദാ:- ഭൂമിയുടെ അന്ത്യസങ്കല്പങ്ങള്‍, ബൈബിളിലെ വെളിപാടു പുസ്തകത്തിലെ ചില ഭാഗങ്ങള്‍. മനുഷ്യന്റെ നിതൃജീവിതവുമായി ബന്ധപ്പെട്ട്‌ ധാരാളം മിത്തുകള്‍ രൂഡ്ദമൂല മാണ്‌. മനുഷ്യന്‌ അനുഭവിക്കാന്‍ കഴിയുന്നതും എന്നാല്‍ യുക്തിപരമായി വിശദീ കരിക്കാന്‍ കഴിയാത്തതും ആയ അനുഭവങ്ങളോ സന്ദര്‍ഭങ്ങളോ ആണ്‌ മിത്തു കള്‍'.* മിത്തുകളുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട ഭാവനാത്മകമോ അല്ലാത്തതോ ആയ ഇടമാണ്‌ “മിത്തിക്കല്‍ ഇടം”. ഭാരതീയസംസ്കാരം മിത്തുകളുടെ കലവറയാണ്‌. ഉദാ:- സ്വര്‍ഗ്ഗം, നരകം, പാതാളം, സുതലം, വൈകുണ്ഠം, കൈലാസം, പാലാഴി തുടങ്ങിയവ. കേരളത്തിലെ ഗുരുവായൂര്‍, നാറാണത്തു ദ്രാന്തനാല്‍ പ്രസിദ്ധമായ അരിയനല്ലൂര്‍ മല, വായില്ലാക്കുന്ന്‌, കുറവന്‍ മല, കുറത്തിമല തുടങ്ങിയവ. ശരീരം സ്ഥലരൂപകമായും തിരിച്ച്‌ സ്ഥലം ശരീരരുപകമായും പല സന്ദര്‍ഭ ങ്ങളിലും ഉപയോഗിക്കാറ്‌. ഉദാ:- വിരാട്‌ പുരുഷ സങ്കല്പം, പ്രകൃതീമാതാവ്‌, നദീ സങ്കല്പങ്ങള്‍, ഭൂമാതാവ്‌. അപരരുടെ സാന്നിധ്യമില്ലാത്ത ഇടമാണ്‌ സ്വകാര്യ ഇടം. പൊതുവായി പങ്കി ടുന്ന ഇടം പൊതു ഇടം. എന്നാല്‍ ഈ വേര്‍തിരിവുകള്‍ ആപേക്ഷികവും സങ്കീര്‍ണ്ണവുമാണ്‌. ഇത്തരം ആന്തരികവും ബാഹൃവുമായ ഇടങ്ങളെ നിത്യജീവിത ത്തിലെന്നപോലെ സാഹിത്യത്തിലും കാണാം. വൈവിധ്യമാര്‍ന്ന പ്രതിനിധാനങ്ങള്‍ ഇടങ്ങള്‍ക്കുു്‌. ഉദാ:- ഭാഷ, വസ്ത്രം, ആഹാരം, നിര്‍മ്മിതികള്‍, ആശയങ്ങള്‍ തുട ങ്ങിയവ. ഭാഷയെ നിര്‍ണ്ണയിക്കുന്നതില്‍ ഇടങ്ങള്‍ക്ക്‌ വലിയ പങ്കു. പശ്ചിമഘട്ടവും അറബിക്കടലും അടങ്ങിയ സവിശേഷ ഭൂപ്രകൃതിയാണ്‌ മലയാളഭാഷയുടെ പിറ വിക്ക്‌ പ്രധാനകാരണമായത്‌'.* ഇടങ്ങളെഭാഷയും ഭാഷയെ ഇടങ്ങളും നിര്‍ണ്ണയി ക്കുകയും പരസ്പര പ്രതിനിധാനരൂപങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഭൂമി ശാസ്ത്രപരവും രാഷ്ട്രീയപരവും സാംസ്കാരികവുമായ വൃതിരിക്തതകളെ ശക്ത 10 മായി പ്രതിഫലിപ്പിക്കുന്ന ഭാഷ അതത്‌ നാടിന്റെ പ്രത്യേകതകളെ വിളിച്ചോതുന്നു. മലയാളഭാഷ മാതൃഭാഷയായി സ്വീകരിച്ച ഇടങ്ങളെ ചേര്‍ത്ത്‌ രൂപീകൃതമായ കേര ളനാടിനെയാണ്‌ പഠനഭുമികയാക്കിയിട്ടുള്ളത്‌. അതിനാല്‍ ഇവിടെ നാടന്‍” എന്ന പ ദംകെറ്‌ ഉദ്ദേശിക്കുന്നത്‌ മലയാളം സംസാരിക്കുന്ന ഇടമാണ്‌. ഈ വീക്ഷണത്തില്‍ ശബ്ദതാരാവലിയിലെ അര്‍ത്ഥത്തെ അപ്ധഗ്രഥിച്ചാല്‍ “അതതു നാട്ടിലുായ'” എന്ന ആശയം സാര്‍ത്ഥകമാണ്‌. പരിഷ്‌കൃത സമുഹമെന്ന്‌ വിശേഷിപ്പിക്കുന്ന ജനസാന്ദ്രമായ നഗരം, സൈ ബര്‍ ഇടങ്ങള്‍, അ-സ്ഥലങ്ങള്‍ തുടങ്ങിയവയിലുള്ളവരെ സംബന്ധിച്ച്‌ നാടന്‍' എന്ന പ്രയോഗം വെറും സാധാരണമായ, പരിഷ്കാരമില്ലാത്ത, പഴയ രീതിയിലുള്ള തുടങ്ങിയ അര്‍ത്ഥതലങ്ങളെ പ്രതിനിധീകരിച്ചേക്കാം. എന്നാല്‍ സങ്കലിതസമൂഹ മെന്ന നിലക്ക്‌ ഇവിടെയും വീക്ഷണഗതി ആപേക്ഷികമാണ്‌. ഒരു ഗ്രാമീണനെയോ ചെറുപട്ടണവാസിയെയോ സംബന്ധിച്ച്‌ ആദിവാസിനൃത്തങ്ങളും പ്രകടനകലകളും ആശയങ്ങളും എല്ലാം അപരിഷ്കൃതമെന്ന്‌ തോന്നാം. അതിനാല്‍ ഇത്തരം ആശയ ങ്ങളെല്ലാം ആപേക്ഷികങ്ങളാണ്‌. നാടന്‍ എന്നതിന്‌ ര്‌ അര്‍ത്ഥങ്ങള്‍ ള്‌'.* 1. അപരിഷ്കൃതം, അസംസ്കൃതം, അധികം പുരോഗതിയില്ലാത്തത്‌. 2. പ്രകൃതിയോടടുത്തത്‌, കലര്‍പ്പില്ലാത്തത്‌, കാപട്യമില്ലാത്തത്‌. അപരിഷ്‌കൃതം, അസംസ്കൃതം, അധികം പുരോഗതിയില്ലാത്തത്‌ തുടങ്ങിയ വീക്ഷണഗതികള്‍ മേല്‍വിവരിച്ചപോലെ വീക്ഷിക്കുന്നവന്റെ ആശയാദര്‍ശ ങ്ങള്‍ക്കും ജീവിതരീതിക്കുമനുസരിച്ച്‌ ആപേക്ഷികമാണ്‌. എന്നാല്‍ പ്രകൃതിയോട ടുത്തത്‌, കലര്‍പ്പില്ലാത്തത്‌, കാപട്യമില്ലാത്തത്‌ എന്ന അര്‍ത്ഥങ്ങള്‍ പാട്ടിന്റെ ഉള്ളടക്ക ത്തെയും സ്വഭാവത്തെയും ആസ്പദമാക്കി വിശദീകരിക്കോിയിരിക്കുന്നു. ദേശൃഭാഷ യില്‍ വ്യാപനം ചെയ്യപ്പെടുന്ന ഇത്തരം പാട്ടുകള്‍ സമൂഹമനസിന്റെ ആത്മാവി ഷ്കാരത്തിന്റെ സൃഷ്ടികളെന്ന നിലക്ക്‌ കലര്‍പ്പില്ലാത്തത്‌, കാപട്യമില്ലാത്തത്‌ എന്നീ നിരുക്തങ്ങള്‍ അര്‍ത്ഥവത്താണ്‌. പ്രകൃതിയും പ്രകൃതിജീവനവും അതേപടി ചിത്രീ കരിക്കുന്നതല്ലെങ്കിലും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍ ധാരാളം കാണുന്നതിനാല്‍ നാടന്‍കുട്ടിപ്പാട്ടുകളിലെ “നാടന്‍” എന്ന പ്രയോഗത്തിന്‌ 'ര്രകൃതിയോടിണങ്ങിയത്‌” എന്ന നിരുക്തവും പ്രസക്തമാണ്‌. പരിഷ്കൃത സമൂഹ ങ്ങള്‍ക്കിടയില്‍ “അപരിഷ്കൃതം, അസംസ്‌കൃതം, അധികം പുരോഗതിയില്ലാത്തത്‌ എന്നീ അര്‍ത്ഥങ്ങള്‍ അവരുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച്‌ കല്പിക്കുന്നു. 10 ഇതില്‍ ഓരോ അര്‍ത്ഥവും വൃത്ൃയസ്തവീക്ഷണങ്ങളുടേതാണ്‌. ഇവിടെ നാം പരിഗ ണിക്കുന്ന വീക്ഷണം തദ്ദേശീയതയുടേതാണ്‌. യാവനാവസ്ഥക്ക്‌ മുമ്പ്‌ ശാരീരികവും ബൌദ്ധികവും മാനസികവുമായ വിവിധതലങ്ങളില്‍ വളര്‍ച്ചയെ പ്രാപിച്ചുകൊരിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന വരാണ്‌ കുട്ടികള്‍. കുട്ടികളുടെ അഥവാ കുട്ടികള്‍ക്ക്‌ വിയുള്ള പാട്ടുകളാണ്‌ കുട്ടി പ്പാട്ടുകള്‍. കുട്ടികളെക്കുറിച്ചുള്ള പഠനം കുട്ടികളും സംസ്‌കാരവും എന്ന ഭാഗത്ത്‌ നല്‍കിയിട്ട്‌. പാട്ട്‌ അഥവാ സംഗീതം ശബ്ദവിശേഷമാണ്‌. ധ്വനിസ്വരൂപം, അക്ഷരസ്വ രൂപം മുതലായ പലതരത്തിലും ശബ്ദമുള്ളതില്‍ അക്ഷര്പ്പധാനമായ സാഹിത്യ ത്തെപ്പോലെ അര്‍ത്ഥജ്ഞാനാപേക്ഷ ഇല്ലാതെത്തന്നെ ഹൃദയത്തെ ആനന്ദിപ്പിക്കുന്ന ശബ്ദവിശേഷത്തിനാണ്‌ സംഗീതം എന്ന്‌ പറയുന്നത്‌.'* നാടന്‍കുട്ടിപ്പാട്ടുകളിലെ ലോകം എന്ന അധ്യായത്തിന്റെ അവസാനഭാഗത്ത്‌ അവരുടെ സംഗീതവും ചര്‍ച്ചാ വിധേയമാക്കിയിട്ടു്‌. ഓരോ കൂട്ടായ്മയിലും ഇത്തരം നാടന്‍കുട്ടിപ്പാട്ടുകള്‍ ധാരാളമു. കേരള ത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഉാവുകയും സ്വാഭാവികമായി പ്രചരിക്കുയും ചെയ്തിട്ടുള്ള നാടന്‍കുട്ടിപ്പാട്ടുകളാണ്‌ ഇവിടെ പഠനവിധേയമാക്കിയിട്ടുള്ളത്‌. കേരളീയപശ്ചാത്തലത്തിലെ കുട്ടികളെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ നാടന്‍കുട്ടിപ്പാട്ടുകളുടെ പഠനം സാധ്യമാവൂ. 11 3.2 കേരളത്തിലെ കുട്ടികള്‍ എല്ലാ സമൂഹങ്ങളിലും കുട്ടികള്‍ വളരുന്ന ചുറ്റുപാട്‌ ആദ്യവിദ്യാലയവും, മാതാപിതാക്കള്‍ ആദ്ൃഗുരുക്കന്മാരുമാവുന്നു. അമ്മയുടേയോ മുത്തശ്ലിയുടേയോ ചുറ്റുമായി കഴിയുന്ന കുട്ടിക്ക്‌ താരാട്ടിലൂടെ, കളിപ്പാട്ടുകളിലൂടെ, ഈഞ്ഞാല്‍പ്പാട്ടുകളിലൂടെ ഭാഷയുടെ ആദ്യപാഠങ്ങളും ഭാവാത്മകതയും സംഗീത വാസനയും സാഹിത്യാഭിരുചിയും എല്ലാം പകര്‍ന്നു നല്കപ്പെടുന്നു. അങ്ങനെ യുള്ള കുട്ടികളുടെ കളിക്കൂട്ടങ്ങള്‍ അവരാര്‍ജ്ജിക്കുന്ന ഭാഷാവൈഭവങ്ങള്‍ പര സ്പരം കൈമാറിപ്പോന്നിരുന്നു. ഇതിഹാസപുരാണാദികള്‍ നാട്ടുപുരാണരൂപത്തില്‍ കൈമാറുന്ന ഇവര്‍ മൃഗകഥകള്‍, സദാചാരകഥകള്‍, മാന്ത്രികകഥകള്‍ തുടങ്ങി കുട്ടികള്‍ക്കിഷ്ടപ്പെടുന്ന ഒരു ലോകം തന്നെ സൃഷ്ടിച്ച്‌ നമ്മുടെ ചുറ്റുപാടി നെയും നാട്ടുവിജ്ഞാനങ്ങളെയും (പകാശിപ്പിക്കുന്നു. ഓരോ കുട്ടിക്കും ഉണ്ണി, കുട്ടാ, മോനേ, പൊന്നേ, വാവേ, കുഞ്ഞാവേ, അപ്പൂ, കൂഞ്ഞാ തുടങ്ങിയ വിളിപ്പേരു കളിലൂടെ (പെണ്‍കുട്ടിയാണെങ്കില്‍ മോള്‍, ചക്കര, അമ്മു, വാവ, മിടുക്കത്തി, മാളു, സുന്ദരി, ചക്കിപ്പെണ്ണ്‌, തുടങ്ങിയവ) ഒരു കുട്ടിയില്‍ത്തന്നെ അനേകം സ്വത്വങ്ങള്‍ വിഭാവനം ചെയ്ത്‌ വിശാലമായ ഒരു ലോകം തുറക്കുന്നു. അല്പം മുതിരുമ്പോള്‍ തന്നോടൊപ്പം സന്ധ്യാനാമങ്ങള്‍ ((്രാര്‍ത്ഥനകള്‍) ചൊല്ലിക്കുന്ന അമ്മ ക്രമേണ മലയാളമാസങ്ങള്‍, നക്ഷത്രങ്ങള്‍, ചൊല്ലുവഴികള്‍, കഥകള്‍, പാട്ടുകള്‍, സ്വാനുഭവങ്ങള്‍ തുടങ്ങിയവയിലൂടെ സംസ്്‌കാരത്തോടൊപ്പം ഭാഷ, ഗണിതം, ജ്യോതിശാസ്ര്തത്തിലെ ആദ്യപാഠങ്ങള്‍ തുടങ്ങി വിവിധമേഖലക ളുടെ സാമാന്യപരിചയം കൈമാറുന്നു. ആകാപാട്ടുകളില്‍ നിന്ന്‌ അരുതായ്മ കളും നാട്ടുവഴക്കങ്ങള്‍, പഴമൊഴികള്‍, കടങ്കഥകള്‍ തുടങ്ങിയവയും പകര്‍ന്ന്‌ കുട്ടി യുടെ ബൌദ്ധികവും മാനസികവും ഭാഷാപരവുമായ വികാസത്തിന്‌ താങ്ങും തണ ലുമാവുന്നു. ഇതിലൂടെ ഒരു സുരക്ഷിതത്വബോധവും ജീവിതമാധുര്യവും അനുഭ വിച്ച്‌ ഭാവിജീവിതത്തിന്‌ കരുക്കള്‍ നീക്കാന്‍ കുട്ടിക്ക്‌ സാധിക്കുന്നു. സവര്‍ണ്ണമധ്യ വര്‍ഗ്ഗകുടുംബത്തിലെ സ്ഥിതിയെ ഇങ്ങനെ സാമാനൃവല്‍ക്കരിക്കാമെങ്കിലും താഴെ ക്കിടയില്‍ ജീവിച്ച അനേകായിരങ്ങളുടെ കഥ ഇതല്ല. ജന്മിത്വത്തിന്റെ കരാളഹസ്തത്തില്‍പ്പെട്റടിുയ “അവര്‍ണ്ണസമുദായങ്ങള്‍' അഥവാ തീപ്പരിഷകള്‍' എന്ന്‌ വ്യവഹരിക്കപ്പെടുന്ന ദരിശ്രനാരായണന്മാരുടെ അതിദാരുണമായ ജീവിതം കുട്ടിക്ക്‌ സമ്മാനിച്ചത്‌ ദാരിദ്ര്യവും അടിമത്തവും ദുഃഖങ്ങളും പ്രതിഷേധവും വിമോചനത്വരയുമാണ്‌. വട്ടിനെയ്ത്ത്‌, നായാട്ട്‌, വനവി ഭവശേഖരണം തുടങ്ങിയ തൊഴിലുകളില്‍ വ്യാപൃതരായി കാടിന്റെ സന്തതികളായി കഴിഞ്ഞുകൂടിയ ആദിവാസികളുടെ കുട്ടികള്‍ക്ക്‌ ജീവിതം തന്നെ 11 പ്രകൃതിയായിരുന്നു. ആയിരത്തഠുകളായി കേരളത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരു ന്നിയ കൃസ്തൃന്‍ മുസ്ലീം സമുദായങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസ ങ്ങളിലും ജീവിതരീതികളിലും എല്ലാം മാറ്റമുങ്കിലും ഈയൊരന്തരീക്ഷത്തിലാണ്‌ ജീവിച്ചത്‌. കേരളീയതയുടെ സ്വാധീനം അവരുടെ നാടന്‍പാട്ടുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടു്‌. ഗോത്രീയത, ജന്മിവ്യവസ്ഥ, ജാതിവ്യവസ്ഥ, രാജവാഴ്ച, വൈദേശികാധിനി വേശം തുടങ്ങിയവയാല്‍ കലുഷിതമായ ഒരു ഭൂതകാലത്തില്‍നിന്ന്‌ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളാല്‍ ജനായത്തഭരണത്തിലേക്കും തുല്യാവകാശത്തിലേക്കും വിജ്ഞാനവിസ്ഫോടനത്തിലേക്കും സാര്‍വ്രതികവിദ്യാഭ്യാസത്തിലേക്കും വന്നെ ത്തിയ വിസ്മയാവഹമായ മാറ്റം ഇന്നത്തെ കുട്ടികളുടെ ജീവിതത്തെ ഏറെ മാറ്റിയി രിക്കുന്നു. വ്യവസായവല്‍ക്കരണം, പാശ്ചാത്യാധിനിവേശം, ഉപഭോഗസംസ്‌കാരം തുടങ്ങിയവയുടെ സ്വാധീനം നിമിത്തം കാര്‍ഷികസംസ്കൃതിയില്‍ നിന്ന്‌ അനുനി മിഷം അകന്നുകൊഠിരിക്കുന്ന ഇന്നത്തെ കുട്ടികള്‍ അണുകുടുംബവ്യവസ്ഥ, കമ്മ്യൂ ണിക്കേഷന്‍ വിപ്ലവം (ടി.വി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ ഇലക്ട്രോണിക്‌ ഉപ കരണങ്ങളുടെ അതിപ്രസരം) എന്നിവയാല്‍ നിമിഷംതോറും നവീകരിക്കപ്പെടുന്നു. കുടുംബസകങ്കല്പത്തിന്റെ അസ്മിതയെത്തന്നെ തിരിച്ചറിയാത്ത അവസ്ഥയെ പ്രാപിച്ചുകെഠിരിക്കുന്നു. സ്വയം കളിക്കേ കുട്ടികള്‍ “കളിയുടെ വിദൂരക്കാഴ്ചക്കാരാ ARM. ജീവിതായോധനത്തിനും സുഖലോലുപതക്കും വോി രാപ്പകലില്ലാതെ അധ്വാനിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ ശാരീരികവളര്‍ച്ചക്ക്‌ മാത്രം പ്രാധാന്യം കലപിക്കുന്നതിനാല്‍ ഒരു രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേ ഇവരില്‍ രൂപം കൊള്ളുന്ന കൃത്രിമവും വികൃതവുമായ ആതുരസ്വത്വത്തെ നാം തിരിച്ചറിയാതെ പോകുന്നു. തന്മുലം പുറം കാഴ്ചയുള്ളതും അകം പൊള്ളയായതുമായ ഒരു ജന ക്കൂട്ടമായി അവര്‍ രൂപാന്തരപ്പെടുന്നു. പ്രകൃതിയുടെ ഭാവങ്ങള്‍ കറിയാതെ ഉപഭോഗസംസ്‌കാരത്തില്‍ അഭിരമി ക്കുന്ന ഒരു ജനതയായി നാം അധ.:പതിച്ചപ്പോള്‍ നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പകരം 'ടിന്‍ഫുഡുകളും' നാടന്‍ പലഹാരങ്ങള്‍ക്ക്‌ പകരം ബേക്കറിപലഹാര'ങ്ങളും നാടന്‍ ഓഷധങ്ങള്‍ക്ക്‌ പകരം രസക്കൂട്ടുകളും” എന്ന പോലെ കൂട്ടായ്മയി ലധിഷ്ഠിതമായ നാടന്‍കളികള്‍ക്കും പാട്ടുകള്‍ക്കും പകരം ഇലക്ട്രോണിക്‌ ഉപക രണങ്ങളിലെ വ്യക്ത്യധിഷ്ഠിതകളികളും പാട്ടുകളും സ്ഥാനം പിടിച്ചു. ഈയൊരു പരിത:സ്ഥിതിയിലാണ്‌ നാടന്‍കുട്ടിപ്പാട്ടുകളുടെ ലോകവീക്ഷണം പ ഠനലക്ഷ്യമാക്കിയത്‌. 3.3 നാടന്‍കുട്ടിപ്പാട്ട്‌ 11 നാടന്‍പാട്ടിന്റെ ഉപവിഭാഗമായ നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ നാടന്‍പാട്ടുകളുടെ സവിശേഷതകളെല്ലാം യോജിക്കുന്നു. രചന, ഭാഷ, സവിശേഷതകള്‍, അവതരണം, ശേഖരണം, ശേഖരണത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം അതുകെഠു തന്നെ ആവര്‍ത്തിക്കേതില്ലല്ലോ. നാടന്‍കുട്ടിപ്പാട്ട്‌ -സ്വഭാവസവിശേഷതകള്‍ നാടന്‍കുട്ടിപ്പാട്ടുകളിലെ സ്വഭാവസവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം. 1. വാമൊഴി വ്യാപനം:- വാമൊഴിയായി പ്രചരിക്കുന്നതിനാല്‍ പ്രാദേശികതയും ധാരാളം പാഠഭേദങ്ങളും 9. 2. നിര്‍വൈയക്തികത:- വ്യക്തിഭാവനയേക്കാള്‍ കൂട്ടായ്മയുടെ അഭിലാഷപ്രക ടനങ്ങളാണ്‌ കാണുന്നത്‌. 3. ഭാഷാലാളിത്യം:- കുട്ടികളുടെ ഭാഷയില്‍ രചിക്കപ്പെടുന്നതിനാല്‍ ലളിതമോ അതിലളിതമോ ആയ ഭാഷയാണുള്ളത്‌. 4. ഈണതാളങ്ങള്‍:- സംഗീതത്തിന്റെ നിയമവ്യവസ്ഥകള്‍ക്കപ്പുറത്ത്‌, എന്നാല്‍ അടിസ്ഥാന വ്യവസ്ഥകളുമായി സാദൃശ്യമുള്ള ഈണതാളങ്ങളാണ്‌ ഇവക്കു ള്ളത്‌. താളത്തിനനുസരിച്ച ഈണമാണ്‌ അക്ഷരസംഖ്യാക്രമമല്ല പാലിക്കപ്പെ ടുന്നത്‌. 5. ഉപസംസ്‌കാരപ്രതിഫലനം:- നാടന്‍കുട്ടിപ്പാട്ടുകള്‍ ഉപസംസ്കാര ഉല്പന്നമാ കയാല്‍ വംശീയവും പ്രാദേശികവും വര്‍ഗപരവുമായ സ്വഭാവസവിശേഷത കള്‍ പ്രതിഫലിക്കുന്നു. നാടന്‍പാട്ടിന്റെ സവിശേഷതകളും സ്വഭാവവിശേഷങ്ങളും മുന്‍ അധ്യായ ത്തില്‍ ചര്‍ച്ചചെയ്തതാണല്ലോ. ഇതിലെ ഒരു വിഭാഗമായ നാടന്‍കുട്ടിപ്പാട്ടിനെക്കു റിച്ച്‌ പഠിക്കുമ്പോള്‍ നാടന്‍പാട്ടില്‍ നിന്ന്‌ നാടന്‍കുട്ടിപ്പാട്ടിനെ വേര്‍തിരിച്ചെടുക്കേതു ". എല്ലാ നാടന്‍പാട്ടുകളും നാടന്‍കുട്ടിപ്പാട്ടല്ല. നാടന്‍കുട്ടിപ്പാട്ട്‌ -ലക്ഷണ ങ്ങള്‍ നാടന്‍കുട്ടിപ്പാട്ടിനെ താഴെ പറയുന്ന ലക്ഷണങ്ങളുടെ സമ്മിശ്രമെന്നനില യില്‍ സാമാന്യമായി നിര്‍വ്വചിക്കാം. 1. കുട്ടികളെ അഭിസംബോധന ചെയ്യുന്നവ 2. കുട്ടികള്‍ പാടുന്നവ 11 3. അകൃത്രിമവും ഉ9ജുവുമായ (കുട്ടിത്തമുള്ള) ആശയം/ കാവ്യാംശം ഉള്ളവ 4. അതീവ ലളിതമായ ഭാഷ 5. കുട്ടികളുടെ സാമൂഹികസന്ദര്‍ഭങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ 6. അകൃത്രിമമായ താളലയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ 7. അകൃര്രിമവും സുതാര്യവുമായ ഉപമകള്‍. നാടന്‍പാട്ടുകള്‍ക്ക്‌ പൊതുവായും നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ പ്രതേകിച്ചും കാണപ്പെടുന്ന സവിശേഷതകളെ അടിസ്ഥാനമാക്കിയാണ്‌ ഈ പഠനത്തിനാവശ്ൃ മായ പാട്ടുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. പൂര്‍വ്വപഠനങ്ങള്‍ നാടന്‍കുട്ടിപ്പാട്ടുകളെക്കുറിച്ച്‌ ഇതിന്‌ മുമ്പ്‌ ഗാരവമേറിയ പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല. എന്നാല്‍ പല നാടന്‍പാട്ടുപഠനങ്ങളിലും ശേഖരണങ്ങളിലും അതിന്റെ ഉപവിഭാഗമായി നാടന്‍കുട്ടിപ്പാട്ടുകള്‍ നിരീക്ഷപ്പെട്ടിട്ട്‌. 'ഫോക്ലോര്‍' എന്ന ഗ്രന്ഥ ത്തില്‍ ശ്രീ രാഘവന്‍ പയ്യനാട്‌ നാടന്‍കുട്ടിപ്പാട്ടുകളെ പ്രാകൃതമനുഷ്യന്റെ ചേഷ്ട കള്‍ക്കൊത്തുള്ള താളാത്മക ശബ്ദങ്ങളുമായി ബന്ധിപ്പിച്ച്‌ അവ ശ്രദ്ധേയങ്ങളാണ്‌ എന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. “നാടന്‍കളികളും വിനോദങ്ങളും” എന്ന പുസ്തക ത്തില്‍ ശ്രീ. എം. വി. വിഷ്ണുനമ്പൂതിരി കളിയുമായി ബന്ധപ്പെട്ട്‌ ചില “നാടന്‍കുട്ടിപ്പാട്ടുകളെ? ശേഖരിച്ച്‌ അനുബന്ധമായി ചേര്‍ത്തിട്ട്‌. അദ്ദേഹത്തിന്റെ “നാടന്‍പാട്ടുകള്‍” എന്ന പുസ്തകത്തിലും ചില നാടന്‍കുട്ടിപ്പാട്ടുകള്‍ കാണാം. വെട്ടിയാര്‍ പ്രേംനാഥ്‌, കുഞ്ഞുണ്ണി, ബാലസാഹിതീ പ്രകാശന്‍ എച്ച്‌ & സി. പബ്ലി ക്കേഷന്‍സ്‌, ശാസ്ത്രസാഹിതൃപരിഷത്ത്‌ തുടങ്ങി ഈ രംഗത്ത്‌ താല്പര്യമുള്ള വ്യക്തികളും പ്രസാധകരും ഇന്ന്‌ കച്ചവടതാലപര്യത്തെ മുന്‍നിര്‍ത്തിയാ വാമെങ്കിലും ശേഖരണത്തിലും, പ്രസിദ്ധീകരണത്തിലും ശ്രദ്ധപതിപ്പിച്ചിട്ടു്‌. എന്നാല്‍ നാടന്‍കുട്ടിപ്പാട്ട എന്ത്‌? അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം? സ്വഭാവം, ധര്‍മ്മം, തുടങ്ങിയവയുടെ അടിസ്ഥാനമെന്ത്‌? എന്ന തരത്തിലുള്ള പഠനത്തിന്‌ ആരും മുന്നോട്ടുവന്നിട്ടില്ല. പാടുന്ന രീതി, സ്വഭാവം, സന്ദര്‍ഭം, വ്യക്തികള്‍, അതിന്‌ പിന്നിലെ വിചാരവികാരങ്ങള്‍, ആചാരവിശ്വാസങ്ങള്‍, അവയിലെ ഉള്ളടക്കം. സന്ദേശങ്ങള്‍ തുടങ്ങിയവയെ അപഗ്രഥിക്കാനോ ലോകവീക്ഷണത്തെ വെളിപ്പെടു ത്താനോ ആരും ശ്രമിച്ചതായി അറിവില്ല. ഏതൊരു പഠനവും കൂടുതല്‍ ആഴവും പരപ്പുമുള്ളതാവുന്നത്‌ അതിന്റെ ധര്‍മ്മത്തെക്കൂടി കത്തി അപഗ്രഥിക്കുമ്പോഴാണ്‌, ആ അര്‍ത്ഥത്തില്‍ നാടന്‍കുട്ടി പ്പാട്ടുകളുടെ ധര്‍മ്മത്തെ കത്തേത്ൃു. 11 നാടന്‍കുട്ടിപ്പാട്ടു കളുടെ ധര്‍മ്മം നാടന്‍പാട്ടിന്റെ ധര്‍മ്മങ്ങള്‍ എല്ലാം നാടന്‍കുട്ടിപ്പാട്ടുകള്‍ക്കും ബാധകമാണ്‌. കുട്ടികളുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ ബലപ്പെടുത്തുക എന്നതാണ്‌ നാടന്‍കുട്ടിപ്പാട്ടുകളുടെ പ്രധാന ധര്‍മ്മം. നമ്മുടെ ചുറ്റുപാടുകളെയും ജനജീവിതത്തെയും സഹവര്‍ത്തിത്വത്തെയും അവ പ്രതിഫലിപ്പിക്കുന്നു. വിനോ ദം, വിജ്ഞാനം, യുക്തിചിന്ത, നിരീക്ഷണപാടവം തുടങ്ങിയമാനസിക വൈഭവ ങ്ങള്‍ ആര്‍ജ്ജിക്കാനും അവ കാരണമാവുന്നു. സ്നേഹം, ഭയം, കരുണ, ധൈര്യം, രസികത്വം, സമഭാവന, കൌശലം, പ്രകൃതിസ്നേഹം, സഹാനുഭൂതി തുടങ്ങിയ സ്വഭാവ സവിശേഷതകളെ ഉണര്‍ത്തി ജ്വലിപ്പിച്ച്‌ വ്യക്തിയെ മനുഷ്ൃത്വമുള്ളവരാ ക്കാന്‍ അവ സഹായിക്കുന്നു. സാമുഹീകരണ്രപ്രകിയയെ ശക്തിപ്പെടുത്തുകയും എല്ലാ വ്യക്തികളും അതതു സമൂഹങ്ങളുടെ / കൂട്ടായ്മയുടെ അവിഭാജ്യഘട കങ്ങള്‍ ആണെന്ന യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തില്‍ ആണ്‌ 'പള്ളിക്കൂടത്തിനും വായനശാലക്കും പകരം നില്‍ക്കുന്ന ഒരേര്‍പ്പാടാണ്‌ ഫോക്ലോര്‍. പഴഞ്ചൊല്ലുകളും പരിഹാസഗാനങ്ങളും തെറ്റു തിരു ത്താനുള്ള പാഠമായി സമൂഹം പ്രയോജനപ്പെടുത്തുന്നു്‌” എന്ന്‌ ബാസ്‌കം അഭിപ്രാ യപ്പെട്ടത്‌." സാമൂഹ്ൃഘടനയെയും പെരുമാറ്റരീതികളെയും പരിചയപ്പെടുത്തുന്ന നാടന്‍ കുട്ടിപ്പാട്ടുകളിലൂടെ വ്യക്തിധര്‍മ്മങ്ങള്‍, അവയിലെ പ്രശ്‌നങ്ങള്‍, കൂട്ടായ്മ കള്‍, ആചാരനുഷ്ഠാനാദിവിശ്വാസങ്ങള്‍ സാമൂഹ്യമാറ്റങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കപ്പെടുന്നു. അവിടെ ഒരു ജനതയുടെ ജീവിതം തന്നെയാണ്‌ പ്രത്യക്ഷീക രിക്കുന്നത്‌. കൂട്ടായ്മയുടെ സ്വത്വത്തെ തൊട്ടറിയാന്‍ ഈ പാട്ടുകള്‍ സഹായിക്കു ന്നു. അങ്ങനെ ഒരു കുട്ടി കേള്‍ക്കുന്ന പാട്ടുകളും കഥകളും ചൊല്ലുകളും ആ കുട്ടി യുടെ സ്വഭാവരൂപീകരണത്തിനും ഉള്‍ക്കാഴ്ചക്കും ഉത്തേജനമേകുന്നു'.€ ഗഹന മായ അര്‍ത്ഥകല്പനകള്‍ നാടന്‍കുട്ടിപ്പാട്ടുകളില്‍ കില്ലെന്നു വരാം. ശബ്ദഭംഗി യാണ്‌ അതിലെ സവിശേഷത. കുരുന്നുമനസ്സുകളില്‍ താളബോധവും പദബോ ധവും സംഗീതവും ചേര്‍ത്ത്‌ ഭാവനാസമ്പുഷ്ഠമായ ഒരു ആസ്വാദനതലത്തെ പ്രദാനം ചെയ്യുന്ന നാടന്‍കുട്ടിപ്പാട്ടുകള്‍ സാഹിത്യാഭിരുചിയും നിരീക്ഷണപടു തയും വര്‍ദഭ്ധിപ്പിക്കുന്നു. “ഭാവനയുടെ ഉദാത്തമേഖലകളിലേക്കു നയിക്കുകയെന്ന ലക്ഷ്യം ക്രീഡാവിനോദങ്ങള്‍ക്കു പാടുന്ന “കളിവാക്യ'ങ്ങള്‍ക്കും ഗാനശകല ങ്ങള്‍ക്കും ഉന്നെ കരുതുവാന്‍ വഴിയില്ല. എന്നാല്‍, കളിയിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നവരുടെയും അതിനു സാക്ഷ്യം വഹിക്കുന്നവരുടെയും ഉള്ളില്‍ സംജാ തമാകുന്ന ഭാവലയനം അനുഭവവേദ്യമാണ്‌”. സ്വാംശീകരണം, സമായനം എന്നീ 11 പ്രരിയയിലൂടെ (മുമ്പ്‌, സൂചിപ്പിച്ചിട്ട്‌, പേജ്‌ 66) ബൌദ്ധികവികാസത്തിന്‌ ആക്കം കൂട്ടുന്നു. ഭാഷയുടെയും ചിന്തയുടെയും ആരംഭം കുറിക്കുന്ന ശൈശവഘട്ടം മുതല്‍തന്നെ വസ്തുതകള്‍ കത്തൊനും പ്രതീകാത്മക കേളികളിലും തദനു ബന്ധകളിപ്പാട്ടുകളില്‍ ഏര്‍പ്പെടാനും ഇവ നിമിത്തമാകുന്നു. പാട്ടുകളികളിലൂടെ മുതിര്‍ന്നവരുടെ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്ന തിലൂടെ സ്വന്തമായ വീക്ഷണം രൂപപ്പെടുന്നു. ഗഹനമായ അര്‍ഥകല്‍പ്പനകള്‍ കളി പ്പാട്ടുകളില്‍ കില്ലെന്നുവരാം. ശബ്ദഭംഗിയാണ്‌ അവയുടെ മുഖ്യ സവിശേഷത. താളബോധവും (്രാസചമല്‍ക്കാരവും അവയില്‍ സംദൃശ്യമാണ്‌. '“അത്തിക്കുത്തിപ്പതിനാറ്‌ ആര്‍ പറഞ്ഞു പതിനാറ്‌" എന്നാരംഭിക്കുന്ന പാട്ട്‌ എണ്ണല്‍ക്കളി'ക്ക്‌ പാടുന്നതാണ്‌. അതിലെ താളക്കൊഴുപ്പും അനുപ്രാസാദികളും ആകര്‍ഷകമാണ്‌. ചെറിയ കുട്ടികളുടെ കൈകള്‍ പിടിച്ച്‌ തപ്പം കൊട്ടിച്ചു കെട്‌, “തപ്പോ-തപ്പോ-കണ്ണാടി തപ്പുകു-ടുക്കേ-ലെന്തു-" എന്നിങ്ങനെ പാടാറുള്ള തപ്പാണിപ്പാട്ട, തപ്പു കൊട്ടുന്നതിന്റെ താളത്തിന്നനുഗുണമാ യതാണ്‌. 'ചടുകുടു'കളിക്ക്‌ ഉച്ചരിക്കുന്ന “കാരകാരപ്പഴം കസ്തൂരിമാമ്പഴം” ഇത്യാദി വാക്യങ്ങളും, “ഇട്ടീം കോലും” എന്ന കളിക്ക്‌ ഉച്ചരിക്കുന്ന കത്തി കവിടി ഇട്ടി ക്കോല്‍' തുടങ്ങിയ വാക്യങ്ങളും അര്‍ഥവിചാരണയില്‍ അസംബന്ധങ്ങളെന്നു തോന്നിയേക്കാമെങ്കിലും, ശബ്ദാലങ്കാരവും താളഭംഗിയും കലര്‍ന്നവയാണെന്ന്‌ ആരും സമ്മതിക്കും. “അങ്കളീം ഇങ്കളീം' എന്ന കളിക്ക്‌ ചൊല്ലുന്ന “തൊട്ട മണലെട്‌ തൊന്‍ ഗണപതി” എന്ന വാക്യം, വാദ്യക്കാരുടെ വായ്ത്താരിയോട്‌ സാദൃശ്യം വഹിക്കുന്നു'. * ഇങ്ങനെ നാടന്‍കുട്ടിപ്പാട്ടുകളിലെ താളലയങ്ങളെ എം.വി. വിഷ്ണുനമ്പൂതിരി വിലയിരുത്തുന്നു. “ഒരു കൂട്ടായ്മ ഫോക്ലോറിനെക്കുറി ച്ചുള്ള നിര്‍വ്വചനത്തെക്കുറിച്ചോ ഉല്‍പ്പത്തിയെക്കുറിച്ചോ ഒട്ടും ആശങ്കപ്പെടുന്നില്ല. തെക്കന്‍ദിക്കിലുള്ള ഒരു സ്ര്രീ കുട്ടികള്‍ക്കായുള്ള വീരഗാഥകള്‍ പാടുമ്പോള്‍ അത്‌ വടക്കന്‍ പ്രദേശത്ത്‌ നിന്ന്‌ പ്രചരിച്ചു വന്നതാണെന്ന്‌ അറിയുകയോ കരുതു കയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. അതേ സമയം അതിന്റെ ധര്‍മ്മത്തെക്കു റിച്ച്‌ അവര്‍ ബോധവാന്മാരാണ്‌. കുട്ടികളുടെ വളര്‍ച്ചാഘട്ടത്തെ പരിഗണിക്കുമ്പോള്‍ ബാല്യഘട്ടത്തോടെ അറിവുകളുടെ പരസ്പരബന്ധത്തെ കത്തി മികച്ച രീതിയില്‍ വര്‍ഗ്ലീകരിക്കാനും യുക്തിപൂര്‍വ്വം ക്രമീകരിക്കുവാനും നാടന്‍കുട്ടിപ്പാട്ടുകളിലൂടെ കഴിവുനേടുന്നു. കാര്യകാരണങ്ങളെ കത്തി അപഗ്രഥിച്ച്‌ നിഗമനങ്ങളിലെത്തിക്കാനും അതിലൂടെ 11 സങ്കല്പങ്ങളും ഭാവനയും മെനഞ്ഞെടുത്ത്‌ സ്വന്തമായ ഒരു ആശയലോകം ആര്‍ജ്ജിക്കാനും നാടന്‍കുട്ടിപ്പാട്ടുകള്‍ സഹായിക്കുന്നു. ഭാഷാപരമായ ബുദ്ധി, യുക്തിപരമായ ബുദ്ധി ദൃശ്യസ്ഥലപരബുദ്ധി, സംഗീതപരബുദ്ധി ആന്തരികവൈയ ക്തികബുദ്ധി, അജീവീയപ്രാകൃതികബുദ്ധി, അസ്തിത്വപരബുദ്ധി, വ്യക്ത്യന്തര ബുദ്ധി തുടങ്ങി ഒരു വ്യക്തിയുടെ ബഹുമുഖവ്യക്തിത്വം അഥവാ 'ഓഈഹശോുഹല കിലേഹഹശഴലിരല”' എന്ന്‌ ആധുനികശാസ്ര്രജ്ഞര്‍ വിശേഷിപ്പിച്ച വ്ൃക്തിസ ത്തയെ ഉണര്‍ത്തി വികസിപ്പിക്കുവാന്‍ ഇത്‌ സഹായകമാകുന്നുവെന്ന്‌ മറ്റൊരു വിധ ത്തില്‍ പറയാം. ഇതിലൂടെ ഓപചാരികവിദ്യാഭ്യാസത്തിന്‌ സാഹചര്യമില്ലാത്ത ജന തയ്ക്ക്‌ പഞ്ചേന്ദ്രിയവികസനം, നിരീക്ഷണപടുത, താരതമ്യശേഷി, അപഗ്രഥനപാട വം, ക്രമാനുഗതമായ ചിന്ത, ഓര്‍മ്മിക്കാനുള്ള കഴിവ്‌, യുക്തിചിന്തനം, (്രശ്നപരി ഹരണശേഷി, ഭാതികസാമൂഹിക്ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ തുടങ്ങിവയി ലൂടെ വ്യക്തിയെ സാമൂഹ്ൃയജീവിതത്തിന്‌ പ്രാപ്തമാക്കാന്‍ സഹായിക്കുന്നു. ആവര്‍ത്തനസ്വഭാവം നാടന്‍കുട്ടിപ്പാട്ടിന്റെ മുഖമുദ്രയാണ്‌. എന്നാല്‍ ചില പ ട്ടുകളില്‍ പദാവര്‍ത്തനതയുടെ വൈരസ്യത്തെ ഒഴിവാക്കാനായി ചില പ്രത്യേക പ ദങ്ങള്‍ മാറ്റി മാറ്റി (്രയോഗിക്കാറു. ഓര്‍മ്മശക്തി, ശ്രദ്ധ, രസികത്വം തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ഇവ ഉപയോഗിക്കുന്നു. നിലവിലുള്ള സാമൂഹ്യചുറ്റുപാടുക ളുടെ യഥാര്‍ത്ഥ അവസ്ഥയെ ബോധ്യപ്പെടുത്തി അതിലെ പ്രശ്നങ്ങളെ ഉയര്‍ത്തി ക്കാണിക്കാനും പരിഷ്ക്കരണാഹ്വാനത്തിനും വരെ സഹായിക്കുന്ന നാടന്‍കുട്ടി പ്പാട്ടുകള്‍ സൃഷ്ട്യോനമുഖതയും പ്രതികരണശേഷിയും വളര്‍ത്തി സാമൂഹികവി മര്‍ശനത്തിനും മാറ്റത്തിനും കളമൊരുക്കുന്നു. 11 3.3.1 കേട്ടെഴുതിയ പാട്ടുകള്‍ കേരളത്തിനകത്തുള്ള വിവിധ പ്രദേശങ്ങളിലെ ആവേദകരില്‍ നിന്ന്‌ നേരിട്ട്‌ കേട്ടെഴുതിയ പാട്ടുകളാണ്‌ ഇവിടെ കൊടുക്കുന്നത്‌. അവരുടെ പേര്‌, സ്ഥലം എന്നി വ ചുവടെ കൊടുക്കുന്നു. മേല്‍വിലാസം പ്രബന്ധത്തിന്റെ ഒടുവില്‍ രേഖപ്പെടുത്തി യിട്ട്‌. പാട്ടുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന നമ്പറുകളാണ്‌ അപഗ്രഥനത്തിലും മറ്റിടങ്ങ ളിലും ഉപയോഗിച്ചിട്ടുള്ളത്‌. 1. കുളുത്തും കുടിച്ച്‌ കണ്ണു ചിമ്മികാട്ടില്‍ പോവ്വാ കള്ളനെ കാ പടിക്ഷ്വോ ? കൊച്ചു നാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 2. അച്ചപ്പം തിന്നാഞ്ഞിട്ടോ അച്ഛനെക്കാണാഞ്ഞിട്ടോ എന്താണെന്നറിയില്ല ഈ കുട്ടി ഒട്ടുംതന്നെ വളരുന്നില്ല അയ്യോ വളരുന്നില്ല നെയ്യപ്പം തിന്നാഞ്ഞിട്ടോ നെയ്യുംകൂട്ടി തിന്നാഞ്ഞിട്ടോ എന്താണെന്നറിയില്ല ഈ കുട്ടി ഒട്ടുംതന്നെ വളരുന്നില്ല അയ്യോ വളരുന്നില്ല പാലപ്പം തിന്നാഞ്ഞിട്ടോ പാലില്‍മുക്കി തിന്നാഞ്ഞിട്ടോ എന്താണെന്നറിയില്ല ഈ കുട്ടി ഒട്ടുംതന്നെ വളരുന്നില്ല അയ്യോ വളരുന്നില്ല വെള്ളപ്പം തിന്നാഞ്ഞിട്ടോ വെള്ളംമുക്കിക്കുടിക്കാഞ്ഞിട്ടോ എന്താണെന്നറിയില്ല ഈ കുട്ടി ഒട്ടുംതന്നെ വളരുന്നില്ല അയ്യോ വളരുന്നില്ല ഭാനുമതിയമ്മ, ഭംഗിപുരം 3. മുറ്റത്തൊരു തെങ്ങു തെങ്ങേലൊരു പൊത്തുട പൊത്തേലൊരു തത്തെം6 തത്തയ്ക്കൊരുകുട്ടീം ആ കുട്ടി കൊഞ്ചും പോലെ കൊഞ്ചൊയ്വോ ആ തത്ത പാടുംപോലെ പാടായ്വോ ഒ. ടി. പാര്‍വ്വതി, മുത്തേരി 4. ഉരൊരു കൊച്ചുകളിപ്പന്തല്‍ കൊച്ചുങ്ങള്‍ക്കു കളിപ്പന്തല്‍ ശര്‍ക്കരകൊ൦ തൂണെല്ലാം കല്‍ക്കത്താല്‍ തറയജയെല്ലാം നല്ലകരിമ്പാല്‍ മേല്‍ക്കൂര മുറ്റം നിറയെ പഞ്ചാര ചാരത്തുഠരൊരു കൊച്ചരുവി തുള്ളിച്ചാടും തേനരുവി നല്ല കരിമ്പാല്‍ മേല്‍ക്കൂര മുറ്റം നിറയെ പഞ്ചാര കെ. പാര്‍വ്വതി, ഓമശ്ശേരി 5. കാ കാ കാ കാ........ കിളി കിളി കിളി കിളി........ ആത്മജ, പി. എം.., മുക്കം 6. തൊന്‍ വീട്ടിലെന്ത്‌ നായ്യ്യരി വെച്ചചോവ്‌്‌ കപ്പക്കവെച്ച കറിയ്ു്‌ അമ്പക്കടചീരേ കൊട്ട്‌ പരമേശ്വരന്‍ നമ്പൂതിരി, കൊടക്കാട്‌ 7. പരിപ്പു കുത്തി പായസം വെച്ചേ 120 ഞാനുമ്മു മാളൂമുു മാളുമ്മമ്മേടെ പേരെന്ത്‌? മുല്ല! മുല്ല! മുല്ല ച്ചോട്ടില്‍ കിടന്നോളെ മുന്നായ്‌ എണ്ണ കുടിച്ചോളെ തപ്പോ തപ്പോ പാതാളം തപ്പോ തപ്പോ പാതാളം മേരി ടീച്ചര്‍, പാല 8. വരവര വരയ്ക്കിലമ്മയ്ക്ക്‌ ഭാഗ്യമുങ്കിലെട്ട്‌ വര ആനന്ദ്‌ പി. എം., ഓമശ്ശേരി 9. ആ ആന ആറാട്ട്‌ ഈ ഈച്ച ഈര്‌ ഈ ഈത്ത്‌ ഈഞ്ഞാലല്‍ ഏ ഏലം ഏലയ്ക്ക ദേവനാരായണന്‍, ചാത്തമംഗലം 10. ഉറുമ്പേ ഉറുമ്പേ എങ്ങട്‌ പോണ്‌? പാലം കടന്ന്‌ പടിഞ്ഞാട്ടു പോണ്‍ എപ്പോ വെരും? ഇപ്പൊ വെരും എതിലേ വെരും? ഇതിലേ വെരും ഇതിലെ..................ഇതിലെ..................ഇതിലെ..................ഇതിലെ.................. കിളി കിളി കിളി കിളി ഇക്കിളികിക്കിളംകിളികിളി അമ്മിണി, കൊയിലാി 11. ഉറുമ്പോ ഉറുമ്പോ വെളിച്ചെണ്ണക്കുടത്തിലെ ഉറുമ്പോ പഞ്ചാരക്കുടത്തിലെ ഉറുമ്പോ കല്‍ക്കക്കടത്തിലെ ഉറുമ്പോ ജയലക്ഷ്മി, മായ നാട്‌ 12. ആറ്റില്‍ പോണോ തോട്ടില്‍ പോണോ ആനേം കുതിരേം കാല്‍ പേടിയുഠോ ബിന്ദു, വെസ്റമ്ാറ മ്്പ‌റ് റ 13. ആനേനകല്‍ പേടീഠോ ഈം കുതിരെന കാല്‍ പേടീഠോ ഉനം....ഹും പട്ടിനെപേടിയുഠോ ഈ൦....ഹും മുന്നാഴി മൊളക്‌ തിന്ന്വോ? ഈം ബിന്ദു, വെസ്റമ്ാറ സ്്റ‌്റ 14. ആഴി തോഴീ കൈവീശ്‌ അപ്പംതിന്നാന്‍ കൈവീശ്‌ ആടയുടുക്കാന്‍ കൈവീശ്‌ അച്ചനെടുക്കാന്‍ കൈവീശ്‌ അമ്മയെടുക്കാന്‍ കൈവീശ്‌ മുത്തം ചാര്‍ത്താന്‍ കൈവീശ്‌ പിച്ച നടക്കാന്‍ കൈവീശ പാപ്പിയെടുക്കാന്‍ കൈവീശ്‌ ആഴി തോഴീ കൈവീശ്‌ അമ്മേടോമന കൈവീശ്‌ ജീജ, പറപ്പൂര്‍ 15. കൊലകൊല മുന്തിരി നരീ നരീ ചുറ്റിവാ അഞ്ജന, മാസ്റ്റ 16. പാവ നല്ല പാവ കണ്ണുരുട്ടും പാവ കണ്ണടയ്ക്കും പാവ കറ കറങ്ങും പാവ തലകുലുക്കും പാവ ചിരിചിരിക്കും പാവ ചാടിക്കളിക്കും പാവ ആടിപ്പാടും പാവ അമ്മ തന്ന പാവ നല്ല പൊന്നു പാവ ആനന്ദ്‌, പി.എം., ഓമശ്ശേരി 17. കീരീ കീരീ കിണ്ണം താ... 121 കിണ്ണത്തിലിട്ടു കിലുക്കിത്താ.... കല്ലും മണ്ണും നീക്കിത്താ..... നീക്കിത്താ....നീക്കിത്താ..... കുട, കുട, താനേ കപ്പിത്താനേ വൈരക്കല്ലേ ചുണ്ണാമ്പേ കല്ലും മണ്ണും നീക്കിത്താ നീക്കിത്താ...നീക്കിത്താ....... ജാനകിയമ്മ, മേപ്പള്ളി 18. ഓടുന്നുഠോടുന്നുട മാണിക്കചെമ്പഴുക്കാ തൊട്ടതറിയാതെ മാണിക്കചെമ്പഴുക്കാ എന്റെ വലംകയ്യിലെ മാണിക്കചെമ്പഴുക്ക എന്റെയിടംകയ്യിലെ മാണിക്കചെമ്പഴുക്കാ രു വലത്തു വന്നേ മാണിക്ക ചെമ്പഴുക്കാ എന്റെ വലങ്കയ്യിലെ മാണിക്കചെമ്പഴുക്കാ എന്റെയിടം കയ്യിലെ മാണിക്കചെമ്പഴുക്കാ മൂന്നുവലത്തുവന്നേ മാണിക്കചെമ്പഴുക്കാ ഗംഗ, പറപ്പൂര്‍ 19. സൈനബാ ബസ്സില്‍ കേറി വള കിലുക്കി എന്തു വള-കുപ്പിവള എന്തു കുപ്പി-പാലുംകുപ്പി എന്തു പാല്‌-ആടടും പാല്‌ എന്താട്‌- കോലാട്‌ എന്ത്‌ കോല്‌- ചെക്കോല്‍ എന്തു ചെ- മരഞ്ചെ എന്ത്‌ മരം- വീട്ടിമരം എന്ത്‌ വീട്ടി- കടം വീട്ടി. ഗോപാലന്റെ ...... കടം...... വീട്ടി സൂര്യ, സി., പത്തനാപുരം 122 20. സെയ്‌ സെയ്‌ സൈനബാ ബസ്സില്‍ കേറി വള കിലുക്കി എന്ത്‌ വള? കുപ്പിവള എന്ത്‌ കുപ്പി? പാലും കുപ്പി എന്ത്‌ പാല്‌? ആട്ടിന്‍പാല്‍ എന്ത്‌ ആട്‌? തള്ളയാട്‌ എന്ത്‌ തള്ള? ചേമ്പിന്‍ തള്ള എന്ത്‌ ചേമ്പ്‌* പുള്ളിച്ചേമ്പ്‌ എന്ത്‌ പുള്ളി? പാമ്പിന്‍ പുള്ളി എന്ത്‌ പാമ്പ്‌" കടിയ്ക്കും പാമ്പ്‌ എന്ത്‌ കടി? ചായേടെ കടി എന്ത്‌ ചായ? കട്ടന്‍ ചായ സൂര്യ, സി., പത്തനാപുരം 21. അണ്ണാറക്കണ്ണാ എങ്ങോട്ടാ? അങ്ങാടിക്ക്‌ എന്ത്‌ സാധനം വാങ്ങാനാ? മിഠായി വാങ്ങാനാ. ഞാനും പോരട്ടെ? ഏന്തച്ചി നൊണച്ചി അബ്വാക്കാനേ കാണണം ര്‌ രൂപാ വാങ്ങേണം ൪ പെണ്ണിനെ കെട്ടേണം മൂലയ്ക്കിട്ട്‌ ചവിട്ടേണം. സൂര്യ, സി., പത്തനാപുരം 22. സാ. സീ. സൂ... അമ്പടിയ്ക്കെടി തുമ്പടിയ്ക്കെടി പുറമടിയ്ക്കെടി വലതടിയ്ക്കെടി ഇടതടിയ്ക്കെടി സാ...സീ...സൂ..... സൂര്യ, സി., പത്തനാപുരം 23. എന്തോന്ന്‌ ചാന്തോന്ന്‌ ചാന്തെങ്കില്‍ മണക്കൂലെ മണക്കുന്ന പൂവല്ലേ പൂവെങ്കില്‍ കെട്ടൂലേ കെട്ടുന്ന കയറല്ലേ കയറെങ്കില്‍ ചുറ്റൂലേ ചുറ്റുന്ന പാമ്പല്ലേ പാമ്പെങ്കില്‍ കൊത്തൂലേ കൊത്തുന്ന കോഴ്യല്ലേ കൊ ക്കൊക്കോ കോക്കരക്കോ. സൂര്യ, സി., പത്തനാപുരം 24. AMIS AEMOLIS തൊന്‍ ഗണപതി ഉണ്ണിക്കുറുപ്പ്‌, ഉള്ള്യേരി 25. ആരാതാ പോകുന്നു ആലങ്ങാട്ടെ മൂര്യല്ലേ മൂര്യാണേല്‍ കുത്തൂലേ കുത്തുന്നത്‌ തേളല്ലേ തേളാണേല്‍ കടയൂലേ കടയുന്നത്‌ മോരല്ലേ മോരാണേല്‍ പുളിക്കൂലേ പുളിക്കുന്നത്പുളിങ്ങ്യല്ലേ പുളിങ്ങ്യാണേല്‍ തൂങ്ങൂലേ തൂങ്ങുന്നത്‌ വാവലല്ലേ (ശീക്കുട്ടി, താമരശ്ശേരി 26. അക്കിളിയിക്കിളി ചുങ്ങവെടി പഴുപ്പിക്കാനെന്തെല്ലാം വേണം തേനേ... പാലേ... പഴം. പാര്‍വ്വതി, മുത്തേരി 123 27. അണ്ണാന്‍ തൊണ്ണന്‍ തോട്ടത്തീച്ചെന്നു സീത പറിച്ചു തോളേലിട്ടു ആശ്യ ഈശ്യ വെടി മണം പൊക അനഘ, ഓമമശ്മേരി 28. അക്കീലിക്കീലോലാങ്കണ്ണി പൊട്ടിക്കണ്ണി ക്ലും വി.കെ. സോമശേഖരന്‍, അന്നൂര്‍ 29. കാശി കബഡി ഇന്ത്രുപാല്‍ അമൃത്‌ വെള്ളം ഇന്ദ്രുപാല്‍ വി.കെ. സോമശേഖരന്‍, അന്നൂര്‍ 30. കീച്ചി കീച്ചി പുന്തോലം ആരു പറഞ്ഞു പൂന്തോലം ഞാന്‍ പറഞ്ഞു പൂന്തോലം പുന്തോലുകങ്കിലെണ്ണിക്കോ വി.കെ. സോമശേഖരന്‍, അന്നൂര്‍ 31. ചില്ലിതെങ്ങിന്റോലിം വെട്ടി ചില്ലക്കോം ചില്ലക്കോം ചില്ലക്കോം വി.കെ. സോമശേഖരന്‍, അന്നൂര്‍ 32. എന്നാമിന്നാ മൈനമ്പ്‌ കൂട്കെട്ടി കൈലാസം ടി.ടി.മൈനാമ്പ്‌ വി.കെ. സോമശേഖരന്‍, അന്നൂര്‍ 33. അത്തിക്കുത്തി പതിനാറ്‌ ആര്‍പറഞ്ഞു പതിനാറ്‌ ഞാന്‍ പറഞ്ഞു പതിനാറ്‌ പതിനാറ്ല്ലെങ്കിലെണ്ണിക്കോ വി.കെ. സോമശേഖരന്‍, അന്നൂര്‍ 34. അത്തളപിത്തള തവളാച്ചി ചുക്കുമരക്കുന്ന ചൂളാച്ചി മറിയംവന്നു വിളക്കൂതി അയ്യോസാറേ മണിക്കോട്‌ മറിയാമമ്മച്ചേടത്തി, കോട്ടയം 35. ഞാനെണ്ണ നീയെണ്ണ നീയെണ്ണ പിണ്ണാക്ക്‌ അനഘ, ഓമമ്ലേരി 36. കീരി കീരി കിണ്ണം താ കിണ്ണത്തിലിട്ടു കിലുക്കിത്താ കല്ലും മുള്ളും പോക്കിത്താ കല്ലായ്പാലം കടത്തിത്താ എന്റെമോളെ കെട്ടുമ്പം പത്തോനുറോ കീരി വരും കീരിക്കെടുക്ക്വോളം പൊന്നുവരും പൊന്നിട്ട പത്തായോം പെട്ടീം വരും പിച്ചള താക്കോലൊളിച്ചും വരും ജാനകിയമ്മ, മേപ്പള്ളി 124 37. മണ്ക്കണതെന്തെടോ മണക്കിണതു പൂവല്ല്യോ പൂവെങ്കില്‍ ചൂടൂലേ ചൂടണത്‌ കൊടയല്ലോ കൊടയെങ്കില്‌ കെട്ടൂല്ലോ കെട്ട്ണത്‌ പയ്യല്ലോ പയ്യെങ്കില്‍ ചുറ്റൂല്ലോ ചുറ്റണത്‌ ചക്കല്ല്യോ ചക്കെങ്കിലാടൂല്ലോ ആടണത്‌ പാമ്പല്ല്യോ പാന്പവെങ്കില്‌ എരയ്ക്കൂല്ല്യോ എരയ്ക്കണത്‌ കടലല്ല്യോ കടലെങ്കില്‍്‌ മിന്നൂല്ലോ മിന്നുണത്‌ വാളല്ല്യോ വാളെങ്കില്‍്‌ വെട്ടൂല്ലോ വെട്ട്ണത്‌ പോത്തല്ല്യോ പോത്തെങ്കില്‌ കെട്ടൂല്ലേോ കെട്ട്ണത്‌ പെണ്ണല്ല്യോ രവീ(്രന്‍മാസ്റ്റര്‍, ചേര്‍ത്തല 38. ഉറുമ്പേ ഉറുമ്പേ ഉറുമ്പിന്റ്ച്ചന്‍ എങ്കടാചൊല്ല്‌ കൂനം കുളത്തില്‍ കുളിയ്ക്കാന്‍ പോയി കൂനം കുളം എങ്ങട്ട്‌ പോയി വീട്ടിക്കാടിന്റെ മറവില്‍ചെല്ല്‌ വീട്ടിക്കാടിനെ വെട്ടിച്ചുട്ടു ഡെട്ടിച്ചുട്ട വെണ്ണീരെവിടെ? ഇവിടെ ഇവിടെ ഇവിടെ ഇവിടെ കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 39. ആരാണയിലെ പോണത്‌? കാഞ്ഞങ്ങാട്ടെ മൂര്യല്ലേ മൂര്യാണെങ്കില്‍ കുത്തൂല്ലേ കുത്തുന്നത്‌ കൊമ്പല്ലേ കൊമ്പാണെങ്കില്‍ ഞേരൂല്ലേ ഞേരുന്നത്‌ പാമ്പല്ലേ പാമ്പാണെങ്കില്‍ കടിയ്ക്കൂല്ലേ കടിക്കുന്നത്‌ നായ്യല്ലേ നായാണെങ്കില്‍ തുള്ളൂല്ലേ തുള്ളുന്നത്‌ തെയ്യല്ലേ വി. കെ. സതീശന്‍, തളിപ്പറമ്പ്‌ 40. അത്തിള്‍-ഇത്തിള്‍ പറങ്കിപ്പാളെ കെട്ടുമ-ശെട്ടുമ ശശ..! കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 4. അത്തളിയിത്തളി പറങ്കിത്താളി സെറ്റുമ സെറ്റുമസൈ വി. കെ. സോമശേഖരന്‍, അന്നൂര്‍ 42. അയ്യെട മനമേ കതീന വെടിയേ കൊളുത്തുമ്പം കത്തും കത്തുമ്പം കേള്‍ക്കാം... ശി. പു.. GOO. അയ്യെട മനമേ തീപ്പെട്ടിക്കോലേ ഓരയ്ക്കുമ്പം കാണാം ശ്... ശ്‌.. തീ.. ചിത്തു കയ്യിട്ടാപ്പൊയിന്‍ 43. ഉറുമ്പോ ഉറുമ്പോ - ഇട്ടിപ്രാച്ചീ ഉറുമ്പിന്റെ മടേലെന്തു വീണു ? ഉറുമ്പിന്റെ മടേല്‍ ചക്ക വീണു! ചക്കയെന്ത്യേ ? കള്ളന്‍ കട്ടു കള്ളനെന്ത്യേ? കാട്ടിക്കേറി കാടെന്ത്യേ? വെട്ടിച്ചുട്ടു ചാരമെന്ത്യേ? കിണ്ണം തേച്ചു കിണ്ണമെന്ത്യേ ? കൊളത്തീപ്പോയ്‌ കൊളമെന്ത്യേ ? വെട്ടിമൂടി പിന്നെന്തേ? പുല്ലുമൊളച്ചു എന്തുമൊളച്ചു ? പുല്ലുമൊളച്ചു പുല്ലെന്ത്യേ ? പശുതിന്നു വശുവെന്ത്യേ? മൊതലപിടിച്ചു മൊതലയെന്ത്യേ ? തല്ലിക്കൊന്നു ശവമെന്ത്യേ? ഉറമ്പരിച്ചു ഉറുമ്പെന്ത്യേ? ദേ പോണ്‍! ........ ദേ പോണ്‌ ! 125 ശ്രീക്കുട്ടി, മണാശ്ശേരി 44. ഈഞ്ഞാലോ -- ചക്കിയമ്മ ചക്കിയമ്മ - മുട്ടയിട്ടു മൂട്ടതേഠി - തോട്ടിലിട്ടു തോടുവെട്ടി - കൈതനട്ടു കൈതയൊരു -- പൂവുതന്നേ പൂവുകെഠ്‌ -- പന്തലിട്ട പന്തലിന്‍മേല്‍ -- കൂണ്‍മുളച്ചേ കൂണെടുത്ത്‌ - തൂണുനാട്ടി തൂണൊടിഞ്ഞ്‌ - ആനചത്തേ അയ്യന്റ്പ്പോ - ആനചത്തേ കരയാതെന്‍ -- കുഞ്ഞിമാളൂ ആനകുഴി - യാനയാണേ. പഠര്‍വൃതി, ഓമമ്ലേരി 45. ഡും...ഡും...... ആരാണ്‌? മാലാഖ എന്തിന്‌ വന്നു? എഴുത്തെഴുതാന്‍ എന്തെഴുത്ത്‌? തലേലെഴുത്ത്‌ എന്തു തല? മൊട്ടത്തല എന്ത്‌ മൊട്ട? കോഴി മൊട്ട എന്ത്‌ കോഴി? പൂവന്‍ കോഴി എന്ത്‌ പൂവന്‍? ചെത്തിപ്പൂവന്‍ എന്ത്‌ ചെത്തി? കാട്ടുചെത്തി എന്ത്‌ കാട്‌? പട്ടിക്കാട്‌ എന്ത്‌ പട്ടി? പേപ്പട്ടി എന്ത്‌ പേ? പെപ്പര പെപ്പര പെപ്പരപ്പേ പെപ്പര പെപ്പര പെപ്പരപ്പേ.. അനഘ, പി. എം 46. ഇല്ലെനിക്കും കോഴി എന്തുകോഴി പൂപ്പാരക്കോഴി എന്തു പൂവ്‌ ? തെറ്റിപ്പൂവ്‌ എന്തു തെറ്റി ? കാട്ടു തെറ്റി എന്തു കാട ? ഇടക്കാട്‌ എന്തിട ? കല്ലിട എന്തുകല്ല്‌ ? നീര്‍ക്കല്ല്‌ എന്ത്‌ നീര്‍ ? പനനീര്‍ എന്ത്‌ പന ? ഏറ്റുപന എന്നേറ്റ്‌ ? കൊടിയേറ്റ്‌ എന്ത്‌ കൊടി ? വെറ്റക്കൊടി എന്ത്‌ വെറ്റ? കണിവെറ്റ എന്ത്‌ കണി? വിഷുക്കണി കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 47. കാറ്റേ കാറ്റേ എങ്ങടു പോണു? തെക്കേ പോണൂ എന്തിനു പോണു ? തീയ്ക്കു പോണു. എന്തു തീയ്‌? ഉമിത്തീയ്‌ എന്തുമീ? നീറുമീ. എന്തു നീറ്‌? പനനീറ്‌ എന്തു പന? ഏറ്റു പന എന്നേറ്റ്‌* കൊടിയേറ്റ്‌. ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 48. ആരാ പോണേ ആരാന്റ്യമ്മ മടീലെന്ത്‌? നാഴിപ്പയറ്‌ എന്തിന്‌ കൂട്ടാന്‍? കഞ്ഞിയ്ക്ക്‌കൂട്ടാന്‍ എന്തുകഞ്ഞി? പഴങ്കഞ്ഞി എന്തുപഴം? പൂവന്‍ പഴം എന്ത്‌ പൂവന്‍? കോഴിപ്പൂവന്‍ എന്ത്‌ പൂവ്‌? ചെത്തിപ്പൂവ്‌ എന്ത്ചെത്തി? കാട്ടുചെത്തി 120 എന്ത്കാട്‌? പട്ടിക്കാട്‌ എന്ത്‌ പട്ടി? പേപ്പട്ടി എന്ത്‌ പേ? പെപ്പരംപേ പെപ്പരംപേ നാരായണന്‍ മാസ്റ്റര്‍, മ്രൈത 49. എന്റുണ്ണീടമ്മയിന്നെങ്ങട്ട്‌ പോയി-വിറക്‌ വെട്ടാന്‍ എന്റുണ്ണീക്കെന്തു തന്നേച്ചുംപോയി-നായി നുറുങ്ങേരി എന്റുണ്ണീയെന്തിലേ വെച്ചു-കുട്യുരുളീല്‌ കുട്ട്യുരുളി ഏട്ത്തു-കള്ളന്‍ കട്ട്വൊഠോയ്‌ ആ കള്ള്ളെനേട്ത്തു-കഴുൂലേറ്റി ആ കഴുവേട്ത്തൂ-വെട്ടിച്ചുട്ട്‌ വെണ്ണീറാക്കി ആ വെണ്ണീറെട്ത്തൂ-പാത്രം തേച്ചു ആ പാത്രേട്ത്തൂ-പുയേലൊഴുക്കി ആ പുഴയേട്ത്തൂ-കല്ലുംമുള്ളൂട്ട്‌ തട്ടിത്തൂര്‍ത്തു ദേവകി, ഉഗ്രപുരം 50. അങ്ങേ വയലിപ്പോയ്‌ ഇങ്ങേവയലിപ്പോയ്‌ അഞ്ചിപ്പോയ്‌ തുഞ്ചിപ്പോയ്‌ താന്ത്‌ കെളന്ത്‌ കമന്ത്‌ മലന്ത്‌ നെടുങ്കി കിലുങ്കി തങ്ങളി വാതട്ടി തങ്ങളി തലതട്ടി കൊത്തി പൊരുതി പറക്കും പക്ഷി പൈങ്കിളിയേ അക്കിളി ചെറുകിളി താമരപൈങ്കിളി താലോലംകിളി താലക്കിളി ആര്‍ സി. കരിപ്പത്ത്‌ 51. അച്ഛന്‍ വിളിക്കുന്നു കച്ചമുറിയ്ക്കുന്നു പോകാനിടം തരിക തോഴിമാരേ അച്ഛന്‍ വിളിയ്ക്കട്ടെ കച്ച മുറിയ്ക്കട്ടെ താനിപ്പോള്‍ പോക ചെമ്പരുന്തേ അമ്മ വിളിയ്ക്കുന്നു അരകല്ലില്‍ വിളമ്പുന്നു പോകാനിടം തരിക തോഴിമാരേ അമ്മ വിളിയ്ക്കട്ടെ അരകല്ലിന്‍ വിളമ്പട്ടെ താനിപ്പോള്‍ പോക ചെമ്പരുന്തേ അമ്മാമന്‍ വിളിയ്ക്കുന്നു ഈര്‍ക്കിലി പെനയുന്നു പോകാനിടം തരിക തോഴിമാരെ അമ്മാമന്‍ വിളിയ്ക്കട്ടെ ഈര്‍ക്കിലി പെനയട്ടെ താനിപ്പോള്‍ പോക ചെമ്പരുന്തേ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 62. അമ്മ വിളിയ്ക്കുന്നു അമ്മിഞ്ഞനീട്ടുന്നു പോവാന്‍ വഴിതായോ തോഴിമാരെ..................... അമ്മ വിളിയ്ക്കട്ടെ അമ്മിഞ്ഞ നീട്ടട്ടെ പോവാന്‍ വഴിയില്ല ചെമ്പരുത്തീ അച്ഛന്‍ വിളിക്കുന്നു കച്ച മുറിയ്ക്കുന്നു പോവാന്‍ വഴിതായോ തോഴിമാരെ..................... അച്ഛന്‍ വിളിക്കട്ടെ കച്ച മുറിയ്ക്കട്ടെ പോവാന്‍ വഴിയില്ല ചെമ്പരത്തി..................... അമ്മാവന്‍ വിളിക്കുന്നു സമ്മാനം നീട്ടുന്നു പോവാന്‍ വഴിതായോ തോഴിമാരെ..................... അമ്മാവന്‍ വിളിക്കട്ടെ സമ്മാനം നീട്ട്ട്ടെ പോവാന്‍ വഴിയില്ല ചെമ്പരത്തി..................... വലിയണ്ണന്‍ വിളിക്കുന്നു കണ്ണുകള്‍ ചോക്കുന്നു പോവാന്‍ വഴിതായോ തോഴിമാരെ..................... വലിയണ്ണന്‍ വിളിക്കട്ടെ കണ്ണുകള്‍ ചോക്കട്ടെ പോവാന്‍ വഴിയില്ല ചെമ്പരത്തി..................... കൊച്ചണ്ണന്‍ വിളിക്കുന്നു കൊച്ചീര്‍ക്കില്‍ ചെനയ്ക്കുന്നു പോവാന്‍ വഴിതായോ തോഴിമാരെ..................... കൊച്ചണ്ണന്‍ വിളിക്കട്ടെ കൊച്ചീര്‍ക്കില്‍ ചെനയ്ക്കട്ടെ പോവാന്‍ വഴിയില്ല ചെമ്പരത്തി..................... ഗീത, വെഞ്ഞാറമൂട്‌ 53. തലമുടികാട്ടിനടന്നാല്‍ പെണ്ണുങ്ങള്‍ക്കുള്ളൊരുഹാല്‍ 127 തീയ്യാലുള്ളൊരു മക്കനയിട്ട്‌ നടക്കണമവരുടെ ഗതികേട്‌ ജമീല, കൊട്ടി 64. ഒന്നാംതല്ലിപ്പാറ്റി രാം തല്ലി പാറ്റി മൂന്നാം തല്ലിപ്പാറ്റി നാലാം തല്ലിപ്പാറ്റി അഞ്ചാം തല്ലിപ്പാറ്റി ആറാം തല്ലിപ്പാറ്റി ഏഴാം തല്ലിപ്പാറ്റി എട്ടുകെട്ട്‌ താമരമൊട്ട്‌ വൈക്കത്തപ്പാ കോതേച്ചി കോതക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം വെള്ളൂരപ്പന്റെ വെള്ളിക്കിണ്ണം തല്ലിപ്പൊട്ടിച്ചു കുപ്പേലാക്കി കുപ്പ കിളച്ചു ഓടുപെറുക്കി കാളക്കാരന്‍ കേറിയിറങ്ങി ആയിരം വാള കടമൊന്ന്‌ നിത. എന്‍. നായര്‍. വെസ്റ്റ്മാമ്പറ്റ 55. ഒന്നും തല്ലിപാറ്റ രും തല്ലി. പാറ്റ മൂന്നും തല്ലി ... പാറ്റ നാലും തല്ലി പാറ്റ അഞ്ചു തല്ലി പാറ്റ ആറും തല്ലി... പാറ്റ ഏഴും തല്ലി... പാറ്റ എട്ടോമുട്ടോ താമരമൊട്ടോ വൈക്കത്തച്ചീ കോതയച്ചീ കോതുക്കുളങ്ങര കുളിക്കാന്‍ ചെന്നപ്പം വെള്ളിക്കിണ്ണം തല്ലിപ്പൊട്ടി ച്ചുപ്പേലിട്ടു ഉപ്പക്കാരന്‍ ഭാഷ പറഞ്ഞു ഭാഷമാരത്തോണ്‍ പഴക്കുല ഒന്ന്‌ പഴക്കുല ര്‌ പഴക്കുല ....എട്ട്‌ ആതിര. എം. കയ്യിട്ടാപ്പൊയില്‍ 66. പൂ പറിക്കാന്‍ പോരുമോ പോരുമോ അതി രാവിലെ ആരെ നിങ്ങള്‍ക്കാവശ്യം (2) ആവശ്യം അതിരാവിലെ കോതയെ ഞങ്ങള്‍ക്കാവശ്യം (2) ആവശ്യം അതിരാവിലെ ആരവളെ കൌ പോകും (2) കൌ പോകും അതിരാവിലെ കൌപോകും കൌൊപോകും ഞാനവളെ കൌൊപോകും ആന പിടിച്ചു വലിച്ചാലും ആളു പിടിച്ചു വലിച്ചാലും ആനച്ചങ്ങല കൊന്നൊലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ ബേബി ശാലിനി, പൊറ്റശ്ശേരി 67. കറ്റക്കറ്റക്കയറിട്ടു കയറാലൊന്നു വലിച്ചിട്ടു കിട്ട്യോന്‍ കിട്ട്യോനോടിക്കോ പരമേശ്വരന്‍ നമ്പൂതിരി, ഷോളയൂര്‍ 58. അപ്പച്ച്‌ ഇപ്പച്ച്‌ ആരേല്‍ക്കും ഞാനൂന്റെ കുരിക്കളും താനേല്‍ക്കും ഏറ്റോന്‌ ഏറൂല പിടിയൂല്ല 59. കാര കാരപ്പഴം കസ്തൂരി മാമ്പഴം 128 കാലോടിക്കണം കൈയ്യേഴ്‌ വാരണം വാരണം വാരണം ചടുകുടു ചടുകുടു ചടുകുടു 60. അക്കാ പുക്കാ ചെമ്മാകണ്ണീ എത്തേകൈമ്മല്‍ താരോ പീരോ 61. അപ്പച്ചിപ്പച്ചൊരേകും ഞാനുംന്റെകുരിക്കളും താനേകും എറോന്റമ്മേരെ പാച്ചക്കുര്യ 62. ചടുകുടു കുടു കുടു കാക്കാപ്പീലി കാരകാരപ്പംം കസ്തൂരിമാമ്പഴം കാലോംടിയ്ക്കണം കയ്യോുവാരണം വാരണം വാരണം വാരണം 63. കത്തി-കവിടി-ഇട്ടി-കോല്‍ നാരങ്ങ-തറിമുറി നായീനാ-പിടിപിടി 64. അങ്കിളി ഇങ്കിളി പൊന്നാരോ കോക്കയ്യ നിങ്ങളിലാരെല്ലാം ഞങ്ങളിലെല്ലാരും തടുക്കും തടിയെടുത്തും .....പിടിച്ചുകുത്ത്‌ 65. ആട്ടങ്ങ തോട്ടങ്ങ വീലിട്ട്‌ ചവിട്ടിപ്പൊട്ടിച്ചു സമാ സുമ സൂസ്‌ പരമേശ്വരന്‍ നമ്പൂതിരി, ഷോളയൂര്‍ 66. അട്ടാചൊട്ട ഉമ്മിണ്ണിചൊട്ടാ പയ്യന്‍ കുടുക്കേ-ലയ്യന്‍ തൂറി പിഞ്ഞാണം വീത്തി-കാ ക്കാ കെ. വി. (്രീധ രന്‍, മാസ്റ്റ 67. തീപ്പെട്ടിപ്പൊട്ടാമസ്‌ എന്താകളര്‍? മഞ്ഞ .............. ഹൂ... ആത്മജ. പി. എം. ഓമമശ്മേരി 68. ഒറു മഠത്തെ ഒറു മറത്തെ ഈഞ്ചല്‍ക്കെട്ടി ര്‌ മറത്തെ ഒസ്സാത്തിക്കെട്ടി ഈഞ്ചലിലെ ആട്ടുങ്കിളി ആണ്‍ കിളിയോ പെണ്‍കിളിയോ മൂന്നു മഠത്തെ ഈഞ്ചല്‍ക്കെട്ടി നാലു മറത്തെ ഒസ്സാത്തിക്കെട്ടി ഈഞ്ചലിലെ ആട്ടുങ്കിളി ആണ്‍ കിളിയോ പെണ്‍കിളിയോ അഞ്ച്‌ മറത്തെ ഈഞ്ചല്‍ക്കകെട്ടി ആറു മറത്തെ ഒസ്സാത്തിക്കെട്ടി ഈഞ്ചലിലെ ആട്ടുങ്കിളി ആണ്‍ കിളിയോ പെണ്‍കിളിയോ പരമേശ്വരന്‍ നമ്പൂതിരി, ഷോളയൂര്‍ 69. ഉഈഞ്ഞാലാടാന്‍ വാടി പെണ്ണേ നല്ലപെണ്ണേ തങ്കക്കൊടി എനിക്കെന്റെ കാല്‍ കുഴഞ്ഞു ഒരടിയും നടക്കാന്‍ മേലെ... എനിക്കിരിക്കും കിഴക്കന്‍ ചേല എടുത്തുടനെ കൊടുക്കിനമ്മേ നല്ല പെണ്ണേ തങ്കക്കൊടി ഇനിയെങ്കിലും വാടീ പെണ്ണേ ഉഈഞ്ഞാലാടാന്‍ വാടീ പെണ്ണേ നല്ല പെണ്ണേ തങ്കക്കൊടി..... കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 70. ഒന്നാം കുരിതമ്പുരാനൊരു വളളിമാടം വെയ്ക്കേണം പള്ളിമാടം വെച്ചാപ്പോരാ 129 പള്ളിവേട്ടയാടേണം പള്ളിവേട്ടയാടി വരുമ്പം പുള്ളിമാന്റെ ചാട്ടം കി-- ട്ടമ്പും വില്ലും തുള്ളട്ടെ ! തുള്ളട്ടങ്ങനെ തുള്ളട്ടെ ! അമ്പും വില്ലും തുള്ളട്ടെ സുഭാഷ്‌, വയനാട്‌ 71. ഒന്നാം മാനം കെൌഴുഞ്ഞാലാടി വാടീ തോഴീ... ആടി വാടീ തോഴീ പാടി വാടീ തൊഴീ അന്നലിട്ട പൊന്നുഞ്ഞാലിലാടി വാടീ തോഴീ ആടി വാടീ തോഴി പാടി വാടീ തോഴീ രാം മാനം പൊന്നുഞ്ഞാലിലാടി വാടീ തോഴീ പത്താം പൊന്നുഞ്ഞാലിലാടി വാടീ തോഴീ ആടി വാടീ തോഴി പാടി വാടീ തോഴീ അന്നലിട്ട പൊന്നുഞ്ഞാലിലാടി വാടീ തോഴീ ആടി വാടീ തോഴി പാടി വാടീ തോഴീ സിവിക്‌ കൊടക്കാട്‌, കാസര്‍കോഡ്‌ 72. ഈഞ്ഞാലോ മക്കാണി ഉരിയനെല്ല്‌ പാച്ചോറ്‌ ൭) ഇരിക്കുമ്പം ഓണം വന്ന്‌ മുട്ടൂട്ടോ ഉഈഞ്ഞാലാടാന്‍ വാടീ പെണ്ണേ നല്ലപെണ്ണേ തങ്കക്കൊടീ എനിക്കെന്റെ കാല്‍ കൊയഞ്ഞ്‌ ഒരടിയും നടക്കാന്‍ മേലേ എനിക്കിരിക്കും കൊയക്കന്‍ ചേല എടുത്തുടനേ കൊടുക്കിനമ്മേ ഇനിയെങ്കിലും വാടിപെണ്ണേ നല്ലപെണ്ണേ തങ്കക്കൊടീ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 73. ഒന്നാകും കുന്നിലും ഓരടിക്കുന്നിലും ഒന്നല്ലോ കന്ന്യമാര്‍ പാല നട്ട പാലയ്ക്കിലവന്നു പൂവന്നു കാവന്നു പാലയ്ക്കു നീര്‍കൊട്‌ പാര്‍വ്ൃതിയേ തക്കമിടും തെയ്യം താളമിടും തെയ്യം താളത്തിനൊത്തമേളമിടും തെയ്യം പാര്‍വ്വതി, മുത്തേരി 74. ഒന്നാനാം മതിലകത്ത്‌ ഒന്നിലല്ലോ പൂത്തിലഞ്ഞി ആയിലഞ്ഞിപ്പൂവിറുക്കാന്‍ ഓടിവായോ തോഴിമാരേ ഒന്നാനാം കൊച്ചുമുല്ലേല്‍ ആടുപെണ്ണേ ചെമ്പഴുക്ക മോരിലരി കഴുകി നെയ്യില്‍ കടുവറുത്ത്‌ ആ കറിയിക്ക്‌ സ്വാദുപറ്റി മാരനെന്നെ മാലയിട്ടു ഇരട്ടമാല വരണമാല പത്തുനൂറു തുളസിമാല മാലയങ്ങു വീണുപോയി മാരനെന്നെ കൈവെടിഞ്ഞു കുനിന്ന മങ്കമാരേ വായ്ക്കുരവയിട്ടുകൊള്‍വിന്‍ രാധ ടീച്ചര്‍, ഗുരുവായൂര്‍ 75. ഒന്നാനാം കുന്നിന്മേല്‍ ഓരടിക്കുന്നിന്മേല്‍ ഒന്നല്ലോ പാര്‍വ്വതി പാലനട്ടു പാലയ്ക്കിലവന്നു പൂവന്നു കാവന്നു പാലയ്ക്കു നീര്‍കൊട്‌ പാര്‍വ്ൃതിയേ രാഠ ............... വത്താഠ ............... 130 രാധാമണി, ചൂലൂര്‍ 76. ഒന്നാം വളി നടന്തു ഓരു വാകാപ്പൂവെടുത്തു പൂവെടുത്തു പെട്ടിയിലിട്ടു പൊന്നോമന തേവക്കന്നി രാഠ.....................ം പത്താം വളി നടന്തു ഓരു വാകാപ്പുവെടുത്തു പൂവെടുത്തു പെട്ടിയിലിട്ടു പൊന്നോമന തേവക്കന്നി സുഭാഷ്‌, വയനാട്‌ 77. ഒന്നാനാം പാല്‍ക്കടല്‍ തന്നിലങ്ങോമന പെണ്ണുങ്ങള്‍ രിനോടും നന്നായി പള്ളികൊീടുന്ന നായകന്‍ നമ്മുടെ നാരായണന്‍ ഒന്നാനാം തിരുവനന്തപുരത്തു മൌവണ്ണം പള്ളികൊള്ളും ഒന്നാമനോ മറക്കാരണന്‍ ശ്രീപത്മനാഭന്‍ തുണച്ചിടേണം രാനാം............... പത്താനാം ................ ഗീത, വെഞ്ഞാറമൂട്‌ 78. ഒന്നേ ഒന്നേപോല്‍ ഒന്നായ സൂര്യനെ കൈതൊഴുവിന്‍ ര രഃ പോല്‍ ചുറ്റുന്ന ഭൂമിയെ തൊട്ടുനില്‍ക്കിന്‍ മൂന്നേ മൂന്നേ പോല്‍ മൂന്നു കാലങ്ങളുമോര്‍ത്തു ചൊല്‍വിന്‍ നാലേ നാലേ പോല്‍ നാലു വേദങ്ങളും ചേര്‍ത്തു ചൊല്‍വിന്‍ അഞ്ചേ അഞ്ചേ പോല്‍ പഞ്ചഭൂതങ്ങളെ വാഴ്ത്തികൊള്‍വിന്‍ ആറേ ആറേ പോല്‍ ആറു ജതുക്കളും പാടിക്കൊള്ളിന്‍ ഏഴേ ഏഴേോ പോല്‍ ഏഴു കടലുകള്‍ തഠിപ്പോരില്‍ എട്ടേ എട്ടേ പോര എട്ടു ദിക്കും ജയിച്ചു പോരിന്‍ ഒന്നുതൊട്ടൊമ്പതുമെണ്ണിയെണ്ണി ഓരോ രസവും രസിച്ചു കൊള്ളിന്‍ 131. പത്തവതാരവും എന്തിനെന്ന്‌ യുക്തിയാല്‍ ഭക്തിയെ ശുദ്ധിചെയ്വിന്‍ ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി 79. ഒന്നേ ഒന്നേ പോല്‍ ഒമ്പതാം നാളായി തിരുവാതിര ര൦ ര൦ പോല്‍ രാവും പകലും തിരുവാതിര മൂന്നേ മുന്നേ പോല്‍ മുവാളുപൊക്കത്തിലൂഞ്ഞാലിട്ടു നാലേ നാലേ പോല്‍ നാടു മുഴങ്ങുന്ന പാട്ടും പാടി അഞ്ചേ അഞ്ചേ പോല്‍ അഞ്ചാതെ നാരീജനങ്ങളെല്ലാം ആറേ ആറേ പോല്‍ ആറ്റിലിറങ്ങി കുളിതൊടങ്ങി ഏഴേ ഏഴേ പോല്‍ എല്ലാരും കൂടി കുളിച്ചു കേറി എട്ടേ എട്ടേ പോല്‍ എട്ടുപുടവ ഞൊറിഞ്ഞുടുത്തു ഒമ്പതേ ഒമ്പതേ പോല്‍ ഓാമനപ്പെണ്ണുങ്ങള്‍ നോറ്റിരുന്നു പത്തേ പത്തേ പോല്‍ ഭര്‍ത്താവുമായി സുഖിച്ചിരുന്നു ചന്ദ്രിക, ചാത്തമംഗലം 80. ഒന്നാം ശ്രീ പാല്‍ക്കടലില്‍ ഒന്നല്ലോ പള്ളിശംഖ്‌ പള്ളിശംഖിന്‍ നാദം കേട്ട്‌ ഉണരുണരു,ഗംഗാദേവി രാഠ ...............ംം വത്താഠ .................. ശ്രീജ, ചാത്തമംഗലം 81. വരികയെന്റെ സരസ്വതിയെ വരിക്കച്ചക്കച്ചുള ഞാന്‍ തരുവേന്‍ വരികയെന്റെ സരസ്വതിയേ വാഴകൂമ്പിന്‍ തേന്‍ തരുവേന്‍ തൃശ്ലീവ പേരൂര്‍ മതിലകത്ത്‌ ഒന്ന്‌ ര്പോല്‍ പൂത്തിലഞ്ഞീ ആ ഇലഞ്ഞിപ്പൂ പറിക്കാന്‍ പോരിന്‍ പോരിന്‍ തോഴിമാരെ തൃശ്ലീവപേരുരപ്പനാണേ ഞങ്ങള്‍ ഞങ്ങള്‍ പോരുന്നില്ലേ സരോജിനി, ചാത്തമംഗലം 82. ആറ്റിന്‍ നടുവിലരയാലിന്‍ കൊമ്പത്ത്‌ ആനന്ദത്തോടെയിരിയ്ക്കും തത്ത തിക്കിത്തിരക്കി മതിലകം തൂത്തപ്പോള്‍ രാജകുമാരീടെ താലിപോയി കരയാ പെണ്ണേ നീ പിഴിയ പെണ്ണേ നീ താലിക്കിണത്താലി ഞാന്‍ തരുവേന്‍ താലിയും വേമ്മേ മാലയും വേമ്മേ നേരെ കിഴക്കോട്ട്‌ പോയാല്‍മതി വേനല്‍ പിറക്കട്ടെ വെള്ളം ചുരുങ്ങട്ടെ പാടത്തെച്ചെറ്റാക്കെപ്പൊടിയാവട്ടേ തട്ടാനെവെരുത്തട്ടേ പൊന്നുകൊടുക്കട്ടെ താലിപരത്തട്ടെ തത്തമ്മയ്ക്ക്‌ താലീം പരത്തിച്ചരടിന്മേല്‍ കോര്‍ത്തപ്പോള്‍ സന്ധ്യ വിളക്കിന്റെ ശോഭപോലെ താലിയും കെട്ടിസ്സഭയിങ്കല്‍ ചെന്നപ്പോള്‍ തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്ല കെ. വി. (ശ്രീധരന്‍, മാസ്റ്റ 132 83. ഒന്നാം വള്ളിയിള വള്ളി മുല്ലമേല്‍ കേറിക്കോ പെണ്ണേ നീ പൂ പറിയ്ക്കാന്‍ പൂവുപറിക്കെടി പൂങ്കണ്ണി കുത്തെടി കോര്‍ത്തെടുക്കെടി കുഞ്ഞിപ്പെണ്ണേ പൂവും പറിച്ചവള്‍ പൂങ്കാവില്‍ ചെന്നപ്പോ പൂങ്കാവനത്തില്‍ രമ്പലമോ അമ്പലം കപ്പോ അന്തം മറിഞ്ഞവള്‍ അമ്പലത്തില്‍ കുടികൊവളേ. ലീല, അങ്ങാടിപ്പുറം 84. ഒന്നാം പൂപ്പൊലി ഒന്നാം പൂപ്പൊലി ഒന്നരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി രാം പൂപ്പൊലി രാം പൂപ്പൊലി രരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി മൂന്നാം പൂപ്പൊലി മൂന്നാം പൂപ്പൊലി മൂന്നരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി മുക്കണ്ണിലാളു തെളിഞ്ഞുപോയേ പൊലി നാലാം പൂപ്പൊലി നാലാം പൂപ്പൊലി നാഗത്തെ പാമ്പ്‌ പടം വിടര്‍ത്തി പൊലി പൊലി അഞ്ചാം... തഞ്ചക്കളത്തിലെ പുഞ്ചമണി പൊലി ആറാം... ആറരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി ഏഴാം... ഏഴരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി എട്ടാം... തട്ടാന്‍ തന്നൊരു പൊന്‍തളിക പൊലി ഒന്‍പതാം... ഒന്‍പതരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി പത്താം പൂപ്പൊലി പത്താം പൂപ്പൊലി പത്തരച്ചിറ്റിനും പൊന്നണിഞ്ഞേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ തന്വംഗിത്തമ്പുരാട്ടി, പന്തളം 85. ഒന്നാനാം ചിത്തിരക്കൊമ്പില്‍ പൂത്തെറങ്ങിയ പുമലരേ പൂ പറിയ്ക്കെടി പൂക്കണ്ണിക്കോരെടി കോര്‍ത്തെടുക്കടീ മങ്കപ്പെണ്ണേ മങ്കപ്പെണ്ണിപ്പെണ്ണും മയിലപ്പെണ്ണിപ്പെണ്ണും (2) രാനാം.................. പത്താനാം................. മങ്കപ്പെണ്ണേ മയിലപ്പെണ്ണേ ഇന്നല്ലേ കൊട്ടും കളിയും നമ്മക്കൊന്നാടിക്കളിച്ചുടെ മങ്കപ്പെണ്ണും മയിലപ്പെണ്ണും കൊച്ചുനീലിപ്പെണ്ണും ആടിത്തിമര്‍ത്തല്ലോ ചാഞ്ഞും ചെരിഞ്ഞും പമ്പരംപോലെ കറകറങ്ങി ആടിത്തിമര്‍ത്തല്ലോ കൊച്ചുനീലിപ്പപെണ്ണ്‌ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 86. ഒന്നേ ഒന്നേ പോല്‍ ഓമനയായി വളര്‍ന്നാനുണ്ണീ OG... രില്ലം പൂക്കു വളര്‍ന്നാനുണ്ണീ മൂന്നേ... മുലയ്‌ പൂതനെ കൊന്നാനുണ്ണീ നാലേ... നാരായണനെന്നു പേരുണ്ണിയ്ക്ക്‌ ചാട്‌ - തേര്‍ അഞ്ചേ... അഞ്ചാതെ ചാട്‌ തകര്‍ത്താനുണ്ണീ 133 ആറേ... ആനമുഖം വെട്ടി നല്‍കിയുണ്ണി ഏഴേ ഏഴേോ പോല്‍ ഏഴു നിലമാടം തകര്‍ത്താനുണ്ണീ എട്ടേ എട്ടേ പോര പെട്ടെന്നു കംസനെ കൊന്നാനുണ്ണീ ഒന്‍പത്േ... അന്‍പോട്‌ ഗോക്കളെ മേച്ചാനുണ്ണീ പത്തേ... ഭക്തര്‍ക്കു മോക്ഷം കൊടുത്താനുണ്ണീ. ഉമാദേവി, മുത്തേരി 87. ഒന്നാനാം മതിലകത്തെ ഒന്നിലല്ലോ പൊന്നിലഞ്ഞി പൊന്നിലഞ്ഞി പൂവിറുക്കാന്‍ പോരിന്‍ പോരിന്‍ തോഴിമാരെ ഞങ്ങളാരും പോരുന്നില്ല മതിലകത്തു കണ്ണനുട കൊച്ചുവില്ലുമമ്പുമ്‌ എയ്തുകൊല ചെയ്തുപോകും രാനാഠ ................ പത്താനാം ................. അമ്മു, ഗുരുവായൂര്‍ 88. ഒന്നാം കരീം കാ കരീം കല്ലും കൊമ്പത്ത്‌ എന്താണു തത്തമ്മേ തുക്കിച്ചിരിക്ക്ണ്‌ രാജകുമാരീടെ താലിയും പോയല്ലോ താലിക്കു താലി പകരം തന്നാപ്പോരെ തത്തമ്മച്ചുാലെ താലിക്കൊരുക്കുന്നു. രാം കരീം ............. പത്താം കരീം........ പരമേശ്വരന്‍ നമ്പൂതിരി, കൊടക്കാട്‌ 89. ഒന്നാം മലരേ മലരേ തോപേ ഒന്നരവട്ടി തെനവെതച്ചേ തെനയ്ക്കൊപ്പം കായും പൂവും കതിരൊപ്പം വളര്‍ന്നപ്പം അതിലൊരു കിളിവന്നും ചതുരംകൊത്തീ..... രാം മലരേ .......... പത്താം മലരേ............ കൊച്ചുനാരായണനപ്പിളള, വെഞ്ഞാറമൂട്‌ 134 90. താതിത്ത തകതിന്നെ തന്നാനെ തക ചെങ്ങന്നൂരില്ലത്ത്‌ ചെട്ടിവരമ്പത്ത്‌ ചെത്തിപ്പറിച്ചൊര്‍ ചേന നട്ടു കൊച്ചീലല്‍ വേരൂന്നി കൊയിലാാി നാസ്പിട്ട്‌ വട്ടാമ്പിച്ചെന്നു തലനീട്ടി ചേനത്തലവെട്ടി കൊട്ടേലിട്ടപ്പം കൂവിത്തെളിഞ്ഞൊരു കോഴികുഞ്ഞ്‌ കോഴികുഞ്ഞു കൂവി നേരം വെളുപ്പിച്ച്‌ സൂര്യനുദിച്ചപ്പംകൊത്തച്ചക്ക കൊത്തഞ്ചക്കവെട്ടി കൂഞ്ഞുവലിച്ചപ്പം ചക്കക്കുരുവെല്ലാം കട്ടുറുമ്പ്‌. കെ. വി. ശ്രീധരന്‍, മാമ്പറ്റ 91. ഒന്നാം വേലിയില്‍ ചിത്തിരകൊമ്പില്‍ പൂത്തു നിറഞ്ഞൊരു പൂുമലരേ പൂുപൊലിക്കെട്ടി പൂങ്കണ്ണി കുത്തെടി കോര്‍ത്തെടുക്കെടി തങ്കിപ്പെണ്ണേ തെച്ചീ ചേമന്തി കൊച്ചരി മുല്ലകള്‍ പൊന്നീലത്തീ പൂമലരും പൂ പൊലിക്കെടി............. .ംതങ്കിപ്പെണ്ണേ. കൊച്ചുനാരായണസപ്പിളള 92. വെള്ള്യാഴ്ച ദെവസം പെണ്ണ്‌ വെളിച്ചെണ്ണ തേച്ചേ കം കുളത്തിലിക്ക്‌ പെണ്ണ്‌ കുളിക്കാനും പോയോ കുളികഴിയ്വോളം ചെക്കന്‍ മീനാതും പിടിച്ചേ കൈവിട്‌ കുഞ്ചാകുഞ്ചാ കുന്നത്തെ കുഞ്ചാ കൈ വിടാനല്ലാ പെണ്ണേ കൈമേ പിടിച്ചേത്‌. കൃഷ്ണന്‍മാസ്റ്റര്‍ ചൂലൂര്‍ 93. കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളു വരുത്തപ്പെട്ടേന്‍ ഞാനൊരു വായ്‌ ചമഞ്ഞേനെടീ വായ്‌ ചമഞ്ഞ്‌ ഞാനൊരു പള്ളിവാതുക്കെ ചെന്നപ്പം പൂമാല പൈതലെന്നെ പൂകൊറൊിഞ്ഞേനെടീ അപ്പൂവും ചൂടിഞാനൊരു ആറ്റുവരമ്വേച്ചെന്നപ്പം തന്നാനൊരുത്തന്‍ നല്ലൊരു പതിനെട്ട്‌ മോതിരമേ ചെമ്പല്ലിരുമ്പല്ല പിഞ്ഞളയല്ലോടല്ല പതിനെട്ടുമോതിരവും പൊന്നാലെ പണി ചെയ്തല്ലോ രവീ(്രന്‍മാസ്റ്റര്‍, ചേര്‍ത്തല 94. തത്തപ്പനങ്കിളിയേ ഞാന്‍ നിന്റെകൂടെ പോര്ന്നല്ലോ... ഓ. തൈത നിന്റെ കൂടെ പോന്നാലോ കാലിന്‌ പൊന്നണിയാം തൈത 135 കാലിന്‌ പൊന്നണിഞ്ഞാല്‍ ചിക്കിപ്പെറുക്കേതില്ലേ ഓതൈത തത്തപ്പനങ്കിളിയേ ഞാന്‍ നിന്റെകൂടെ പോരര്‍ണല്ലോ... ഓതെത നിന്റെ കൂടെ പോന്നാലോ ചെറകിന്നും പൊന്നണിയാഠം കൊത്തിപ്പെറുക്കേതില്ലേ(മ) ഓതൈത മറിയാമ്മച്ചേടത്തി, കോട്ടയം 95. തലക്കെട്ടഴിഞ്ഞിട്ടും തലയെല്ലാം ചൊറിഞ്ഞിട്ടും താര്‍ കുഴലിയിറ്റെണ്ണതായോ എള്ളു വിതയ്ക്കട്ടെ ഓരെലയാവട്ടെ നാളെ വായോ പെണ്ണേയെണ്ണ തരാം കേട്ടുമടങ്ങുന്നു കുമ്മിണിപ്പപെണ്ണ്‌. പിന്നെയും ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌. എള്ള്‌ വിതച്ചു ഓരെലവന്നു എണ്ണയ്ക്ക്‌ ചെല്ലുന്നു കുമ്മിണിപ്പപെണ്ണ്‌. തലക്കെട്ടഴിഞ്ഞിട്ടും...........തായോ എള്ളുവിതച്ചിട്ടു രലെയാവട്ടെ നാളെവായോ പെണ്ണേയെണ്ണതരാം കേട്ട്‌ മടങ്ങുന്നു കുമ്മിണിപ്പെണ്ണ്‌ പിന്നെയും ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ എള്ളുവിതച്ചു രിലവന്നു എണ്ണയ്ക്ക്‌ ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ തലക്കെട്ടഴിഞ്ഞിട്ടും...........തായോ എള്ളുവിതയ്ക്കട്ടെ നാലെലയാവട്ടേ നാളേ വായോ പെണ്ണേയെണ്ണ തരാം. കേട്ടുമടങ്ങുന്നു കുമ്മിണിപ്പെണ്ണ്‌ പിന്നെയും ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ എള്ളുവിതച്ചു എട്ടെല വന്നു എണ്ണയ്ക്കു ചെല്ലുന്ന കുമ്മിണിപ്പെണ്ണ്‌ തലക്കെട്ടഴിഞ്ഞിട്ടും...........തായോ പത്തെലയാവട്ടെ പൂക്കുല കാണട്ടെ നാളേ വായോ പെണ്ണേയെണ്ണതരാം കേട്ടുമടങ്ങുന്നു കുമ്മിണിപ്പെണ്ണ്‌ പിന്നെയും ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ പത്തെല വന്നു പൂക്കുലകു എണ്ണയ്ക്കു ചെല്ലുന്ന കുമ്മിണിപ്പെണ്ണ്‌ തലക്കെട്ടഴിഞ്ഞിട്ടും...........തായോ കായതുടങ്ങട്ടെ എഏളെളൊക്കെ വെട്ടട്ടേ നാളേവായോ പെണ്ണേ യെണ്ണതരാം കേട്ടുമടങ്ങുന്നു കുമ്മിണിപ്പെണ്ണ്‌ പിന്നേയും ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ കായതുടങ്ങി എള്ളൊക്കെ വെട്ടി എണ്ണയ്ക്കു ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ തലക്കെട്ടഴിഞ്ഞിട്ടും...........തായോ എള്ളളന്നീടട്ടെ ചക്കിലിട്ടാട്ടട്ടെ നാളേ വന്നോ പെണ്ണേയെണ്ണ തരാം എള്ള്ളല്ലാമളന്നു ചക്കിലിട്ടാട്ടി എണ്ണയ്ക്കു ചെല്ലുന്നു കുമ്മിണിപ്പെണ്ണ്‌ തലക്കെട്ടഴിഞ്ഞിട്ടും...........തായോ ചക്കിലിട്ടാട്ടി ചോതനയാക്കീ തട്ടിപ്പോയിയെടിയെണ്ണ പെണ്ണേ ചിന്നു, തിരൂര്‍ 96. ഒന്നാനാം കരിമല മുകളില്‍ ഒന്നല്ലോ മയിലാടുന്നൂ ആരുചൊല്ലീട്ടാടുന്നെന്റെ ദേവതാരപൊന്‍മയിലേ ദേവതമാരും മാമുനിമാരും ചൊല്ലീട്ടത്രേ ആടുന്നു കൊള്ളാം കൊള്ളാം പൊന്‍മയിലേ 136 നാളേയും വന്നിങ്ങാടീടുമോ കിന്നരിമാരു പറഞ്ഞെന്നാല്‍ നാളെയും ഞാന്‍ വന്നാടീടാം രാനാം................................... ദേവത........................................ കൊള്ളാം................................. മഴമുകില്‍ വന്നു പറഞ്ഞാലോ നാളെയും വന്നിങ്ങാടീടാം. മൂന്നാനാം............................... മങ്ങിയമാനത്തെത്തിയ മഴമുകില്‍ ചൊല്ലീട്ടത്രേ ആടുന്നു. കൊള്ളാം................................ മഴമുകില്‍ തങ്ങിയ മാനം കാല്‍ നാളെയും ഞാന്‍ വന്നാടീടാം പീലി വിടര്‍ത്തും പൊന്‍മയിലേ നിന്നുടെ ഗുരുവരനാരാണ്‌? മാനത്തോപ്പില്‍ പൂപ്പടവാരി കലകള്‍ വളര്‍ത്തും മുത്തച്ഛന്‍ കൊച്ചുനാരായണനപ്പിളള, വെഞ്ഞാറമൂട്‌ 97. അയ്യനം കാവില്‍ താലവരമ്പത്ത്‌ തെയ്ത ഇണയും പിണയും രു മയിലിറക്കമാം പൂവന്‍ മയിലുപിടമയിലുമായ്‌ തെയ്ത (അയ്യനം.....) മയിലിന്റിറച്ചിയോ എന്തിനു കൊള്ളാം തെയ്താ അത്താഴച്ചോറിന്‌ കൂട്ടാനും കൊള്ളാം തെയ്താ (അയ്യനം.....) മയിലിന്റെ എണ്ണയോ എന്തിനു കൊള്ളാം തെയ്താ അന്തിത്തിരി വിളക്കിനെണ്ണക്കു കൊള്ളാം തെയ്താ (അയ്യനം.....) മയിലിന്റെ തൂവലൊട്ടെന്തിനു കൊള്ളാം തെയ്താ കാവടി പൂജക്ക്‌ തുള്ളാനും കൊള്ളാം തെയ്താ താന്നിന്ന താന്നിന്ന താന്തിനം താരെ തെയ്താ തിരുവാതിരന്‍, സോമന്‍ മൈലയ്ക്കല്‍ 98. ഒന്നാം കുന്നും ഒരുമല കുന്നുമ്മേ ഒന്നല്ല മങ്കമാര്‍ പാലനട്ടേ പാലയ്ക്കിലവന്നു പൂവന്നു കാവന്നു പാലയ്ക്ക്‌ നീര്‍കൊട്‌ പാര്‍വ്ൃവതിയേ ഞാനല്ല പൈങ്കിളി ഓമനപ്പ്ൈങ്കിളി താനിരുന്നാടുന്ന പൊന്നോമല്‍കിളി ചു കറുപ്പനും തൂവന്‍ ചുവപ്പനും മഞ്ഞച്ചെറുകിളി കൂടണഞ്ഞു അത്തത്തണയിട്ട്‌ താമരയെണയിട്ടു എങ്ങനെ കൊത്തിയെണവിരിക്കും തന്റെ കുലം ചൊല്ലി തായ്ക്കുലം ചൊല്ലി തങ്ങളിക്കൊത്തിയെണ വിരിക്കും രാധാമണി, ചുലൂര്‍ 99. ഒന്നാം മണിക്കിണറ്റില്‍ വളകളഞ്ഞതു മാതവിയോ വളയും കളഞ്ഞു പെണ്ണ്‌ ഞീളി ഞീളി നടക്കുന്നു ഞീളാതെ നില്ലെടി പെണ്ണേ കനകവള ഞാന്‍ തരുവേം കനകവള കൈമേലിട്ടു കളികളിക്ക്‌ കാണട്ടെ രാഠ...... വത്താം...... കെ. വി. ശ്രീധരന്‍, മാമ്പറ്റ 100. ഒന്നാം മണലിലരയാലും കൊമ്പി- ലാനന്ദം തുള്ളിക്കളിക്കും തത്തേ 137 ചുറ്റും കുളമുു ചെന്താമരയുു്‌ കൊത്തുന്നപാമ്പ്‌ പാര്‍വ്വതിക്ക്‌ ചാന്ദോടു സിന്ദൂരം ചന്ദനം കൂട്ട്യാലും താന്‍തന്നെ വന്നു കുറിതൊടണം. രാഠ .......... വത്താം....... രവീര്ദ്രന്‍ മാസ്റ്റര്‍, ചേര്‍ത്തല 101. ഒന്നു പെറ്റ നാത്തൂനാരേ മീന്‍കളികാണാന്‍ പോരിണോ മീന്‍കളിച്ചു കുയഞ്ഞു വരുമ്പം മീനിന്റെ വാലേ പൂവാല്‍ © പ്പറ്റ ............. പത്ത്‌ പെറ്റ ............... കമല, ബേപ്പൂര്‍ 102. ഒന്നാം കെണപതി പകവതി ഓഹോ എനിക്കാരും തന്നതില്ല ഞാനൊട്ടുമെടുത്തതുമല്ല മുല്ലേടെ ചോട്ടില്‍ക്കൂടെ കളിയാടാന്‍ പോയപ്പോ മുല്ലപ്പു പകര്‍ന്നെന്റെ മുടിക്കെട്ടില്‍ വീണതാണേ കൊറ്റി, കരിപ്പത്തുചാല്‍ 103. ഒന്നാംതുമ്പിയും അവര്‍പെറ്റമക്കളും പോകനടപ്പറ തുമ്പിതുള്ളാന്‍ തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല തുമ്പി തുടല്‍മാല പൊന്‍മാല രാഠ.......... വത്താഠ .......... എന്താ തുമ്പീ തുള്ളാത്തേ പൂ പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ ആള്‌ പോരാഞ്ഞോ അലങ്കാരം പോരാഞ്ഞോ പൂവു പോരാഞ്ഞോ പൂവട പോരാഞ്ഞോ എന്താ തുമ്പീ തുള്ളാത്തേ. തുമ്പിതുള്ളട്ടെ തുടര്‍മണിതുള്ളട്ടെ കാണാനെനത്തൊരു ചന്തമല്ലേ എന്താതുമ്പീതുള്ളാത്തേ എച്ചിത്തുമ്പിതുള്ളാത്തേ പൂവുപോരെ പൂപ്പടപോരെ ആളുപോരെ അലങ്കാരം പോരെ എന്തു തുമ്പി തുള്ളാത്തേ എല്ലാതുമ്പി തുള്ളിവരുമ്പം ഞങ്ങടെതുമ്പിം ഒറഞ്ഞുവരും പൂവുപോരേ.................................. അലങ്കാരം പോരെ എന്തു തുമ്പി തുള്ളാത്തേ എല്ലാതുമ്പി തുള്ളിവരുമ്പം ഞങ്ങടെതുമ്പിം ഒറഞ്ഞുവരും പൂവുപോരെ........................... അലങ്കാരം പോരെ കിണ്ണത്തില്‍ ചന്ദനം പോരാഞ്ഞെ കിിയില്‍ എണ്ണ തുളുമ്പാഞ്ഞേ പറയന്റെ ചേല കുടിച്ചോടി തുമ്പി പറയന്റെ മെത്തേല്‍ കെടന്നോടി തുമ്പി ഒന്നാം തുമ്പിയും ഒരു തള്ള മക്കളും പോയി മണത്തറ തുമ്പിതുള്ളാന്‍ പത്താം തുമ്പിയും.......................... എന്താതുമ്പീ തുള്ളാത്തെ എച്ചിത്തുമ്പിതുള്ളാത്തെ 138 മറിയാമ്മച്ചേടത്തി, കോട്ടയം 104. അക്കരനിക്കണ വേങ്കാമരത്തിലെ ഒന്നാം തൊളസി മേലാടി വാ തുമ്പീ ആടി വാ തുമ്പീ അലഞ്ഞു വാ തുമ്പീ മൂളിവാ തുമ്പീ മുഴങ്ങി വാ തുമ്പീ എന്തെന്റെ തുമ്പീ നീ തുള്ളാതിരിക്കുന്നു പൂവു പോരെ പൂക്കുല പോരെ ആളുകള്‍ പോരെ അലങ്കാരം പോരെ ആടി വാ തുമ്പീ അലഞ്ഞു വാ തുമ്പീ 139 അലഞ്ഞുവാതുനീ മൂളിവാ തുമ്പീ മൂളിവാതുമ്പി നീ മുഴങ്ങി വാതുമ്പി. കെ. വി. ശ്രീധരന്‍, മാമ്പറ്റ 106. ആരാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി? ആരാന്റെ പാടത്തെങ്ങും കറ്റപെറുക്കാന്‍ ഞാന്‍ പോയി ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യോ? കറ്റുകളെല്ലാം കെട്ടിമെതിച്ച്‌ നെനെന്മണിയാക്കീ മാറ്റും ഞാന്‍ നെന്മണിയാക്കി വന്നാല്‍പിന്നെ എന്താ ചെയ്യ നാത്തൂനെ? നെന്മണികുത്തികുത്തി നിന്ന്‌ പുത്തരിച്ചോറ്‌ വിളമ്പൂുലോ പുത്തരിച്ചോറ്‌ വിളമ്പികുഞ്ഞിനു പുത്തരിയോണം തീര്‍ക്കൂലോ പുത്തരിയോണം തീര്‍ത്താപ്പിന്നെ ഓണത്തപ്പനെ വെക്കൂലോ തുമ്പി തുള്ള്യാല്‍ നാത്തൂനെ നാത്തൂന്‍ കൂടി തുള്ളൂലോ നാത്തൂനും നാത്തൂനും തുമ്പിതുള്ളിയുറഞ്ഞല്ലോ എന്താ തുമ്പി എന്താ തുമ്പി നാത്തൂന്‍തുമ്പി തുള്ളാത്തൂ വെട്ടിച്ചാടി വെട്ടിച്ചാടി നാത്തൂന്‍ തുമ്പി ആടീലോ ആടിക്കോ ആടിക്കോ നാത്തൂന്‍തുമ്പി ആടിക്കോ കൊച്ചു വേലു, തിരുവനന്തപുരം 106. കാള കാള കളിക്കാള വരുന്നേയ്‌ കാള കാള കളിക്കാള വരുന്നേയ്‌ ആകാശം മുട്ടുന്ന കൊമ്പ്ള്ള കാള പാതാളം മുട്ടും മടമ്പ്ളള കാള കൊമ്പിന്റെയറ്റത്ത്‌ പൊന്‍മുത്തും തൂക്കി പൊന്മണി വാറു കില്ക്ക്‌ണ കാള കൈലാസവാസനെഴുന്നെള്ളും കാള കൈലാസം ചുറ്റിവരുന്നൊരു കാള പന്തയം വെച്ചു വരുന്നൊരു കാള പന്തയത്തിങ്കല്‍ ജയ്ക്ക്‌ന്ന കാള ആദിത്യദേവനെഴുന്നെള്ളും കാള മാലോകരൊക്കെയും മാനിക്കും കാള കാള കാള കളിക്കാള വരുന്നേയ്‌ കാള കാള കളിക്കാള വരുന്നേയ്‌ വി. കെ. സതീശന്‍, തളിപ്പറമ്പ്‌ 107. തന്നാനെ തന്നാനെ തനി തന്നാനെ തനെ തന്നാനെ അക്രപറമ്പിലെ മുതിരപ്പറമ്പിലെ എന്നും കിടാങ്ങളും കൂത്താട്ടം (മ) കൂത്താട്ടം കൂത്താട്ടം കൂത്താട്ടം മേ കൂത്താട്ടം അക്രപറമ്പിലെ മുതിരപ്പറമ്പിലെ കാളകിടാങ്ങളും കൂത്താട്ടം കാളയ്ക്കരവാല്‍ പീലിക്കുളുര്‍മുടി കണ്ണാടി തിത്തൈതകതൈ തോം കൂത്താട്ടം കൂത്താട്ടം കൂത്താട്ടം മേ കൂത്താട്ടം കാളേടെ കണ്ണേടം ചെവ്യെടം കയ്യെടം കാല്‌ തിത്തെ തകതൈ തോം ആ കാളേടെ കൊത്തിവിഴുങ്ങും പോരിനാട്ടെ പെരുമ്പാമ്പ്‌ കൂത്താട്ടം കൂത്താട്ടം കൂത്താട്ടം മേ കൂത്താട്ടം അക്രപറമ്പിലെ മുതിരപ്പറമ്പിലെ ആനക്കിടാങ്ങളും കൂത്താട്ടം ആനയ്ക്കരവാലല്‍ പീലിക്കുളുര്‍മുടി കണ്ണാടി തിത്തൈ തകതൈ തോം കൂത്താട്ടം കൂത്താട്ടം കൂത്താട്ടം മേ കൂത്താട്ടം ആനെടെ കണ്ണേടം ചെവ്യെടം കയ്യെടം കാല്‌ തിത്തെ തകതൈ തോം ആ ആനേനെ കൊത്തിവിഴുങ്ങും പോരിനാട്ടെ പെരുമ്പാമ്പ്‌ കൂത്താട്ടം കൂത്താട്ടം കൂത്താട്ടം മേ കൂത്താട്ടം തന്നാനെ തന്നാനെ തനി തന്നാനെ തനെ തന്നാനെ അശോക്കു മാര്‍, കോഴിക്കോട്‌ 108. മാളോരെ മാളോരെ കുമ്മാട്ടി വര്ന്ന്‌ വടിയും കുത്തി വാളും ചൂ കുമ്മാട്ടി വരണ്‌ എത്താകൊമ്പത്തെ വാളന്‍ പുളിങ്ങ ഏന്തിപ്പിടിക്ക്‌ന്ന കുമ്മാട്ടി കുുകെണറ്റില്‍ കുറുവടി പോയാല്‍ കുമ്പിട്ടെട്ക്ക്‌ണ കുമ്മാട്ടി 140 ചെപ്പൊറത്ത്‌ ചെമ്പരകൂട്ടി കൊമ്പരതുള്ളണ കുമ്മാട്ടി മിഠിരിക്ക്‌ണ കുഞ്ഞിക്കുട്യോളെ തേടിപ്പിടിക്ക്ണ കുമ്മാട്ടി മാളോരെ........................... ശ്യാംദാസ്‌, കയ്യേരിക്കല്‍ 109. മിഠതിരിയെട മീാതിരിയെടാ ചെനോിന്നെ തല്ലും ഞാന്‍ തല്ലാതിരിയെടാ തല്ലാതിരിയെടാ തല്ലുന്തോറും മും ഞാന്‍ പാര്‍വ്വതി, മുത്തേരി 110. ഉക്കണ്ണന്‍ ചെയെടുത്തേ ചെക്കോലൊഠൊെന്ന്‌ കെടുത്തേ ഗേ ഗണ ഗണ ഗംേഗണ ഗണ ഗേ ഗണ ഗണ ഗംേഗണ ഗണ സ്വരാജ്‌, മേപ്പള്ളി 111. അമ്പട പടപട അമ്പട പടപട ചെക്കോലുകള്‍ ശണ്ഠതുടങ്ങി ഇഞ്ചിഞ്ചായിട്ടിഞ്ചിഞ്ചായി ത്ഥിംത്ധില്‌ ത്ധിംത്ധില്‍ ത്ധിത്ധിലമായി പാര്‍വ്വതി, മുത്തേരി 112. ആരാണാപോകുന്നേ മാരാന്‍മാരല്ലയോ എങ്ങോട്ടാണവര്‍ പോകുന്നേ അമ്പലത്തില്‍ കൊട്ടുവാന്‍ ഇമ്പമോടെ പോകുന്നു താളത്തോടതപോകുന്നു ചെന്നെത്തീ ചെന്നത്തീ പിന്നെയെന്തു ചെയ്യുന്നു? ചെച്ചരടു മുറുക്കുന്നു മുഠൊന്നരയില്‍ കെട്ടുന്നു ചെക്കോലുമെടുക്കുന്നു താളത്തില്‍ മേളത്തില്‍ മെല്ലെ മെല്ലെ തുടങ്ങുന്നു ധിം തരികിട ധിം തരികിട അഞ്ചാളാതഞ്ചത്തില്‍ ചിം ചിം ചിഞ്ചില കൊട്ടുന്നു രാളാകൂട്ടത്തില്‍ കില്ലേ കുഴലൂതുന്നു പേ പേപെപ്പ പേപെപ്പപ്പപ്പേ പെപ്പരപേ കാളിദാസ്‌, മേപ്പള്ളി 113. കാലഴകില്ല മയില്ല ചെയ്ക്ക്‌ വായും വയറുമില്ല രിറ്റു ചോരയും നീരുമില്ല പാനുതിന്നാനിറച്ചിയില്ല മില്ല കോട്ടില്ല സൂട്ടുമില്ല തില്ലാ മന്റെ മട്ടുതന്നെ മീട്ടമില്ല തനിച്ചിരുന്നാല്‍ മിണമെങ്കിലൊ തല്ലുവേണം ചെകരയുന്നൊരച്ചയല്ലോ ഡിിഡിി ഡി ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 114. ണിം താളത്തില്‍ ചെ കൊട്ടി ണേ ണേ ണേം നാദത്തില്‍ ചേങ്ങിലയും തദ്ദിമിതാളത്തില്‍ മദ്ദളം കൊട്ടി കിണി കിണി നാദത്തില്‍ കൈമണിയും ചെ, ചേങ്ങില, മദുളം കൈമണി ചേര്‍ന്നാലെത്തൊരു മേളം ആത്മജം, പി. എം. ഓമമ്മേരി 115. ചെക്കാരന്‍ ചെയെടുത്തു ചെക്കിട്ടൊരു കൊട്ടുകൊടുത്തു കൊതുമുതലേ ചെ തൊടങ്ങി ഗേ ഗണ ഗണ ഗംേഗണ ഗണ വന്നവര്‍ വന്നവര്‍ കൂടെക്കൊട്ടി ഗേ ഗണ ഗണ ഗംേഗണ ഗണ ഗേ ഗണ ഗണ ഗംേഗണ ഗണ ഗറേഗണ ഗണഡുംഡും ഡും ദീപ, കെ.കെ. വടമ്മേരി 141 116. ചെക്കാരന്‍ മുുമുനുക്കി ചെയെടുത്തു ചെ മുറുക്കി ചെക്കോലും ചെയുമായി @So @So (2) രൂപേഷ്‌, കെ. മാരാര്‍, പോലൂര്‍ 117. ചെക്കാരന്‍ ചെയെടുത്തു ചെയ്ക്കിട്ടൊരു കൊട്ടുകൊടുത്തു കൊതു മുതലേ ചെ തുടങ്ങി ധിംതക ധീം തക ധീംതക താളം കേട്ടവര്‍ കേട്ടവര്‍ കൂടെ കൊട്ടി ധിംതക ധീം തക ധീംതക താളം രൂപേഷ്‌, കെ. മാരാര്‍, പോലൂര്‍ 118. വാലുപോയി കത്തികിട്ടി കിഠം കിറുകിീഠം കത്തിപോയ മാങ്ങ കിട്ടി കിഠം കിറു കീഠം മാങ്ങപോയി ദോശകിട്ടി കിഠം കിറു കീഠം ദോശ പോയി ചെകിട്ടി കിഠം കിറു കീഠം മോഹനകൃഷ്ണന്‍, മഞ്ചേരി 119. കുട കുട കുട കുട കുടയ്ക്കോ? നല്ലൊരു പിടി വിടി പിടി പിടി പിടി പിടിയോ? കട്ടു വിടി പിടി വേഗം വിടി പിടി യെന്നി- ട്ടിടിപൊടിയാക്കെട കട്ടവനെ ജാനകിയമ്മ, മേപ്പള്ളി 120. ഉരിയരിവേവിച്ചുരുളയുരുട്ടി ഉരുളയെടുത്തിട്ടുരുളിയിലിട്ടു ഉരുളിയെടുത്തിട്ടുറിയില്‍വെച്ചു ഉറിയിലിരുന്നിട്ടുരുളിയിരു ഉരുളയുമുരുളിയുമുറിയുംകൂടി തിത്തോം തകതോം തറയില്‍വീണി- ട്ടുരുരുളകളങ്ങനെയുരുളോടുരുള്‍ ഉരുളിയുമുരുളയുമുരുളോടുരുള് ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 121. ചന്തു മോന്തിക്ക്‌ ചന്തയ്ക്ക്‌ പോയപ്പം ചന്തൂന്റെ ചന്തിക്കൊരോന്തേന്തി മാന്തി. ഉണ്ണിക്കുറുപ്പ്മാസ്റ്റര്‍, മേപ്പള്ളി 122. കാകൃതി കരകൃതി കാക്കേ നിന്നുടെ കൂകൃതി കുരുകൃതി കൂടെവിടെ മാകൃതി മരകൃതി മാവിന്‍കൊമ്പ- ത്താകൃതി യപകൃതി യെന്‍കൂട്‌. നാരായണന്‍, കെ.കെ. മൈ(്ത 123. അന്തപ്പന്‍ ചന്തേല്‍ പോയി പോര്മ്പോളത മോന്തിയുമായി പന്തോംകുന്തോം തൊണയ്ക്കും പോയി ചന്തത്തോടത കുടിയിലുമെത്തി കൃഷ്‌ണന്‍, മ്മൈത 124. അയ്യയ്യയ്യയ...............................അയ്‌ (4) ചുലൊി ചുമരെലി ചുമരങ്ങാട്ടെലി മുലി മത്തങ്ങെലി അറയെലി പുറയെലി വെള്ളളെലി പുള്ളെലി എരപ്പതൊരപ്പനും മഞ്ഞസും കുഞ്ഞസും വേലിയ്ക്കച്ചാപ്പ ഇങ്ങനെ പതിനാലെലികള്‍ കൂടി അതിലൊരു കഴുവേറി മ്ടുക്കുള്ള കഴുവേറി പത്തായം കരലൊി പായാ വിത്ത്‌ കരലൊി 142 അയ്യയ്യയ്യയ...............................അയ്‌ (4) തപ്പുകരലൊി തകിടുകരലി ആട്ടക്കാരന്റെ പെട്ടികരലെി തുള്ളക്കാരന്റെ പള്ള കരദെലി വള്ളക്കാരനമ്രെ ചെള്ള കരലൊി അയ്യയ്യയ്യയ...............................അയ്‌ (4) ചേമ്പ്‌ കട്ടത്‌ മില്ലേ കാക്കേ ചെമ്മീന്‍ കട്ടത്‌ മില്ലേ കാക്കേ ചേമ്പ്‌ കട്ടത്‌ ചെമ്മീന്‍ കട്ടത്‌ കൊമ്പ്രമ്മ കൊമ്പ്രമ്മ ചക്കികൊച്ചമ്മേ (2) തകൃതോം ഇന്തത്തോം..തക (4) അശോകന്‍മാധസ്റ്റര്‍, കോഴിക്കോട്‌ 125. പത്തു തത്ത ഒത്തുകൂടി അത്തിമരക്കൊമ്പിലേറി പത്തിലൊരു കുട്ടിതത്ത കൊത്തുകൂടി താഴെ വീണു. ജയച്ചദ്രന്‍ മാസ്റ്റര്‍, ബാലു മ്മേരി 143 126. രെലിലൊരെലി വലിയൊരെലി ചരലിലൊരെലി ചെഠറയൊരെലി രെലിലെലി ചരലിലെലി ദിലീപ്‌, അങ്ങാടിപ്പുറം 127. അമ്പമ്പോ, കൊമ്പന്‍ വമ്പന്‍ കൊമ്പുകുലുക്കി കുമ്പകുലുക്കി തുമ്പിചുരുട്ടീട്ടമ്പലവഴിയേ പോണതുകഠോ? വിനീത്‌, പത്തനാപുരം 128. പരൊരു കൂമന്‍ തെങ്ങ്മ്മേക്കേറി മട്ടലൊടിഞ്ഞുപോയി കൂമന്‍ മലര്‍ന്നു പോയി മട്ടലോ വെണ്ണീറായി കൂമനോ കിടപ്പിലായി നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 129. അട്ടയും വട്ടിയും പരൊരിക്കല്‍ തട്ടിയും മുട്ടിയും ചന്തയില്‍ പോയി വട്ടിയ്ക്ക്‌ വാവട്ടം മുട്ട കിട്ടി അട്ടയ്ക്ക്‌ ചുട്ട ചവിട്ടും കിട്ടി ജാനകിയമ്മ, മേപ്പള്ളി 130. പൊട്ടട്ടെ വെടി പൊട്ടട്ടെ വെടി ചെവിപൊട്ടും വെടി പൊട്ടട്ടെ പറയട്ടെ വെടി പറയട്ടെ ചിരി പൊട്ടും വെടി പറയട്ടെ ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 131. ഞാനൊരു നായിയെടുത്ത്‌ കോയീനെയെറിഞ്ഞപ്പോ നായീം കോയീം കൂടി വായക്കുയീല്‍ വീണ്‌ കെട്ടി മറിഞ്ഞൊരു കൊയകൊയ നാരയണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 132. എലി വാലെടുത്തു കുഞ്ഞന്‍ കോലെടുത്തു എലി പോട്ടില്‍ പോയ്‌ കുഞ്ഞന്‍ വീട്ടില്‍ പോയ്‌ ആത്തു, മുക്കം 133. കാളീകൂളി കുമ്പളവള്ളി കെട്ടിപ്പൊതിഞ്ഞു തോട്ടിലിട്ടു ഈര്‍ക്കിലി ചാത്തന്‍ മുങ്ങിയെടുത്തു മിന്നാമിനുങ്ങ്‌ ചൂട്ടുകാട്ടി കൊച്ചുനാരായണപിള്ള 134. തണുക്ക്ണ്‌ തണുക്ക്ണ്‌ കൂര്‍ കുപ്പായം തുന്ന്ണ്‌ കൂഴൂര്‍ കഞ്ഞിക്കരിയില്ല കക്കാട്ട്‌ തല്ലലും കുത്തലും മങ്ങാട്ട്‌ വി. സി. വാസു ചെമ്പക്കോട്ട്‌ 135. ആലത്തൂരെപ്പാലത്ത്മ്മേ ന്നറുപതു ചെറുമികളറുപതു ചെറുപയ റെണ്ണിയെടുത്തു കിളച്ചു മറിച്ചു നിരത്തി വിതച്ചു പറിച്ചു ചവിട്ടിയുണക്കി വറുത്തു പൊടിച്ചാലക്കറിയൊത്ത പൊടിക്കറിയുഠോ സുഗതന്‍, കച്ചേരി 136. അക്കരയിക്കരെയിട്ടീത്തറയേ - ലറുപതുതെങ്ങൊറുപതു - തെങ്ങേലറുപതുപൊത്തൊ - റുപതു പൊത്തിലുമറുപതു - കിളിയൊറുപതുകിളിയൊരു മുട്ടിക്കിളിയതു ചത്തേനെന്നും ചത്തില്ലെന്നും 144 ചെറുബാലകരേ, ചെറുതോണിതരത്വോ ചെറുകുന്നത്തോളം പോയിവരാന്‍ ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 137. .........൭ഠ എന്ന രാജ്യത്ത്‌ eevee BDO AGM വിത്തിട്ടു കം വന്നു തിന്നപ്പോള്‍ ...........കഠ ODD ഏറുകൊടുത്തു .ംംകഠ കെറ്‌ വേലികെട്ടി (ഒഴിവു സ്ഥലത്ത്‌ യഥാക്രമം കര്‍ണാടകം, ജീരകം, ഒട്ടകം, ചട്ടുകം, ചെമ്പകം എന്ന്‌ ചേര്‍ക്കും) ആദര്‍ശ്‌, കുറ്റിപ്പാല 138. ആരിയമ്പാട വരമ്പത്ത്‌ കര്‍പ്പൂരമാവിന്റെ കൊമ്പത്ത്‌ മാമ്പഴം വീഴുന്ന കാലത്ത്‌ ആരോ ചാടിക്കളിച്ചല്ലോ മൂവരക്കുപ്പായമൊന്നുട മൂത്തൊരു മാങ്കനി കയ്യിലും മൂക്കിന്നരികത്ത്‌ മീശയ്്‌ മൂപ്പര്‍ക്ക്‌ പൂവാലുമൊന്നു്‌ രാമന്‍ കരഞ്ഞൊരു കാലത്ത്‌ സീതയെതേടിയകാലത്ത്‌ മണ്‍ചിറകെട്ടിയ കാലത്ത്‌ തന്നാലായത്‌ ചെയ്തല്ലോ ആര്‍ക്കാനും ചൊല്ലാമോയീ വിരുതന്‍ ആരെന്ന്‌ പൊന്നോമല്‍ കുഞ്ഞുങ്ങളേ ആനന്ദക്കുട്ടനാമീ വിരുതന്‍ നമ്മുടെ അണ്ണാറക്കണ്ണനല്ലോ കൊച്ചു നാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 139. രാമുട്ടീം കോമുട്ടീം കൂട്ടിമുട്ടി കോമമുട്ടിച്ചേട്ടന്റെ മപൊട്ടി മല്‌ തെഠ്‌ കമഴ്ത്തിക്കെട്ടി കച്ചിറക്കലെ വേലുക്കുട്ടി നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 140. ആകാശത്തിലൊരാനകൊമ്പന്‍ കൊമ്പുകുലുക്കി നടക്കുന്നു കൊമ്പനുമല്ലത്‌ വമ്പനുമല്ലത്‌ കാറ്റത്തുലയും കാര്‍മേഘം വിജീഷ്‌, പത്തനാപുരം 141. ഒരുത്തന്‍പോയൊരുത്തിയായ്‌ അവള്‍പെറ്റിരുവരായ്‌ ഇരുവരും കരുത്തരായ്‌ കരുത്തരും വിരുദ്ധരായ്‌ വിരുദ്ധര്‍ ഇളയവന്റെ ബന്ധുവിന്റെ ശ്ര്ുവിന്റെ ഇല്ലം കരിയ്ക്കാന്‍ പോയവന്റെ അച്ചനെ കാത്തിരിക്കയാ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 142. കേറിപ്പടരുവാന്‍ കോലൊന്നും വോത്ത വേലിയും വോത്ത പന്തലും വോത്ത കായ്ക്കാത്ത പൂക്കാത്ത വള്ളീ നിനക്കെന്തു പേരെന്‍ കള്ളീ കള്ളിയെന്നെന്നെ വിളിയ്ക്കേ പിള്ളേ നീ കണ്ണിലും മുക്കിലും കേറുന്നോന്‍കുത്തും ഞാന്‍ കാറു പോലുള്ളവള്‍ ചോറുപോലുള്ളവള്‍ കായാമ്പൂ പോലെ കറുത്തവന്‍ ഞാന്‍ ഞാന്‍ പുക നീ പോക ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 143. കിക്കിലുക്കും കിലുകിലുക്കും ഉത്തരക്കൂട്ടിലൊളിച്ചിരിക്കും അമ്മാവന്റെ താക്കോല്‍ കൂട്ടം 145 അമ്മായിയ്ക്കും തൊട്ടുകൂട ഗീത, വെഞ്ഞാറമൂട്‌ 144. കുപ്പയിലൊരുമണി കുന്നി മണി ചിപ്പിയിലൊരു മണി ചിന്നമണി നാഴികമണിയതിലന്നവധി മണിയു- ണ്ണിപ്പറയാനാണു പണി. കൃഷ്‌ണന്‍, മ്മൈത 145. ....ളള എന്ന മനുഷ്യന്‍ ..ളളത്തില്‍ കയറി ...ളളം കടന്ന്‌ ള്ള വീട്ടില്‍പോയി (പി,വ,വെ,ത) രവീ(ദ്രന്‍മാസ്റ്റര്‍, ചേര്‍ത്തല 146. കല്ലിന്നുള്ളിലെ ഞെ€ കല്യാണത്തിനു പോട താലീം മാലേം വേട വട്ടും ചേലേം വേട ആനന്ദ്‌, രാമശ്ശേരി 147. മഠത്തിലമ്മ കുടത്തീച്ചാടി കുടമുരു കിണനറ്റീച്ചാടി മാക്കാന്‍ തവള ഉന്തിക്കേറ്റി മിന്നാമിനുങ്ങ്‌ വെട്ടം കാട്ടി മനോജ്‌, കച്ചേരി 148. സാറേ സാറേ സാമ്പാറേ സാറിന്റെ വീട്ടില്‌ കല്ല്യാണം അട്ട വറുത്തത്‌ ഉപ്പേരി കോഴിത്തീട്ടം ചമ്മന്തി ആനപ്പിം ചോറ്‌ ആനന്ദ്‌ ഓമശ്ശേരി 140 149. തെക്കു തെക്കൊരു പോത്തുചത്തേ പോത്തിന്റെ പുറത്തൊരു പൂ മുളച്ചേ പൂ കൊഠോയി-- തട്ടാനുകൊടുത്തേ തട്ടാനൊരു-മിന്നു പണിഞ്ഞേ മിന്നു കൊഠോയ്‌-പയ്യിനു കെട്ട്യേയ്‌ പയ്യൊരു കൂന-ചാണകം കൊടുത്തേ ചാണകം കൊഠാോയ്‌-വാഴയ്ക്കിട്ടേ വാഴയൊരു കുല-കായ കൊടുത്തേ കായകൊഠായ്‌-പത്തായത്തില്‌ വച്ചേ പത്തായമൊരു-പലക കൊടുത്തേ പലക കൊഠോയ്‌-കിണനറ്റിലിട്ടേ കിണറൊരു കി-വെള്ളം കൊടുത്തേ വെള്ളം കൊഠോയ്‌- കൊടി നനച്ചേ കൊടിയൊരു കയ്യ്‌-- വെറ്റല കൊടുത്തേ വെറ്റ്ല കൊഠായ്‌- മുത്ൃപ്പനു കൊടുത്തേ മുതൃപ്പനൊരു-മുറുക്കും മുറുക്കി മുത്ത്ൃമ്മയൊരു-തുമ്മും തുമ്മി ഹായ്‌ ച്‌ ഛീ! ............ കെ. വി. (ശ്രീധരന്‍, മാസ്റ്റ 150. കൊറ്റീ കൊറ്റീ മൊള്ളാരം കൊറ്റീ മിച്ചെന്നൊരു കൊടം തണ്ണി കൊരേ തണ്ണിക്ക്‌ പോയ കൊറ്റ്യേതാ തവളക്കളി ക്‌ നിക്ക്‌ണിപോ കോഴിക്കോട്ടങ്ങാടീലും ചെന്നാലോന്റപ്പോ ചൂടുള്ളപത്തിരിയും തിന്നാലോ കൊറ്റീ കൊറ്റീ മെള്ളാരം കൊറ്റീ മിചെന്നൊരു കൊടം തണ്ണി കരേ. വേലുക്കുട്ടി, കച്ചേരി 151. ഈമാ - ഈമാ - ഈ താടിമ്മെ നീരോ - ഈ൦ ഉഈമത്ത്യാരില്ലേ ? - ഈ ഉം നെല്ലൊന്നു കുത്ത്യോ - ഈ ഉം അരിയൊന്ന്‌ വയ്ക്ക്യോ ? ഈ ഉം ചോറൊന്ന്‌ ഉണ്്വോ ? ഈ .......... ജാനകിയമ്മ, മേപ്പള്ളി 152. ആത്തോലെ ഈത്തോലെ കുഞ്ഞാത്തോലെ ഞാനൊരു നാടകം കാണാന്‍ പോയി കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ വെള്ളാരംകല്ലിന്‌ വേരിറങ്ങീ പത്തായം തിങ്ങി രീച്ച ചത്തേ കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ പാലക്കാട്ടാലിന്‍മേല്‍ ചക്കകാച്ചു കല്ലായിപ്പാലം രാനേപ്പെറ്റു കളിയല്ല പൊളിയല്ല ഞാമ്പോയി കു കൊച്ചിയഴിമുഖം തീ പിടിച്ചു കുഞ്ഞനുറുമ്പിന്റെ കാതുകുത്തി തെങ്ങുമുറിച്ചു കരടുമിട്ടു കോഴിക്കോട്ടാന തെരിപ്പറന്നു 147 നൂറ്റും കുടത്തില്‍ നൂറ്റൊന്നാന കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ. ചിരു ത, പഴേടത്ത്‌ 153. കുട്ടേട്ടന്റെ മുറ്റത്തുരൊരു പച്ചച്ചേന മുളച്ചിട്ട്‌ ഉപ്പിട്മൊളകിട്‌ മഞ്ഞപ്പൊടിയിട്‌ നല്ലോണം ശാപ്പിട്‌ കുട്ട്യേട്ടാ ഉണ്ണിക്കു റുപ്പ്മാസ്റ്റര്‍, മേപ്പള്ളി 154. കൊച്ചീന്നൊരു കാക്ക വന്നു കോയ്ക്കോട്ടു കൂട്‌ കെട്ടി കൊയിലലി മുട്ടയിട്ടു തലശ്ശേരീ മക്കളാക്കി ഉണ്ണിക്കു റുപ്പ്മാസ്റ്റര്‍, മേപ്പള്ളി 155. ഉച്ചക്കാറ്റടീ ..... അടി... പഴുത്ത മാം തൊഴീ തൊഴീ വല്ലപല്ലാം പുളീ പുളീ ഉച്ചക്കാറ്റടീ.... അടി... ജാനകിയമ്മ, മേപ്പള്ളി 156. അപ്പം ചുട്‌ ചുട്‌ പാത്തുമ്മാ ഇപ്പം വരും വരും മാപ്പിള ആദ്യം ചൂട്ടതു തിന്നും പോയ്‌ പിന്നെ ചുട്ടത്‌ കരിഞ്ഞുംപോയ്‌ ജാനകിയമ്മ, മേപ്പള്ളി 157. ആശ കൊ, മുസാ തെങ്ങുമ്മേക്കേറി മടലടര്‍ന്നു വീണു, മൂസാ മലര്‍ന്നു വീണു മടലടുപ്പിലായി, മൂസാ കിടപ്പിലായി നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 168. ഞാനൊരുപാട്ടു പഠിച്ചിട്ട്‌ കൈതക്ക്ിലല്‍ വെച്ചിട്ട്‌ അപ്പം തന്നാലിപ്പം പാടാം ചക്കര തന്നാനാളെ പാടാം കൊലപ്പര തന്നാ പാടൂലാ.... അച്ച്യുതന്‍മാസ്റ്റര്‍, കയ്യിട്ടാ പ്പൊയില്‍ 169. കൊരങ്ങനും കൊരങ്ങനും അടികൂടി അതിലൊരു കൊരങ്ങന്റെ തലപൊട്ടി എടുക്കെട കൊരങ്ങാ പൂളിവാറ്‌ കൊടുക്കെട കൊരങ്ങാ പതിനാറ്‌.. ആനന്ദ്‌, ഓമശ്ശേരി 160. ദോശ നല്ല ദോശൈ കലക്കിച്ചുട്ട ദോശൈ അരിശുമാവ്‌ ഉഴ്ന്ന്മാവ്‌ കലക്കിച്ചുട്ട ദോശൈ അച്ചന്ക്ക്‌ നാല്‍ അമ്മാവ്ക്ക്‌ മൂന്ന്‌ ചേട്ടന്ക്ക്‌ ര്‌ എനിക്ക്‌ മാത്രം ഒന്ന്‌ ഈശ്വരിയമ്മ, ഭംഗിപുരം 161. കോഴിക്കുഞ്ഞേ നിന്റെ പാട്ടൊന്ന്‌ കേള്‍ക്കട്ടെ ഞാനും ചെറുപ്പത്തില്‍ കീയോ.......കീയോ............. അനഘ, ഓമമശ്ലേരി 162. കൊച്ചു കൂഞ്ഞിന്റെച്ഛനൊരു വട്ടു വാങ്ങാന്‍ പോയി തങ്കച്ചേരി തോട്ടീ ചെന്നപ്പം തോണി മുങ്ങിപ്പോയി. കിരുന്ന ചെമ്പരന്ത്‌ 148 റാഞ്ചിക്കൊപോയി തെക്കുതെക്കു തേക്കനാട്ടില്‍ കെഴു ചെന്നു വച്ചു കൊത്തി കൊത്തി തിന്നാന്‍ നേരം കൊക്കൊടിഞ്ഞും പോയി. സായി നിവേദിത, പത്തനാപുരം 163. ഡഠ വടഠ വപ്പ്ടഠ എണ്ണയിലിട്ടാല്‍ ശുടു ശുടു ഒന്നു തൊട്ടാല്‍ ചടുപുടു വായേലിട്ടാല്‍ കറുമുറു ആദര്‍ശ്‌ ഓമശ്ശേരി 164. ഞാനൊരു പാവമാണേ പാലാഴിക്കാരനാണേ പാലുവില്‍ക്കാന്‍ വന്നതാണേ Glaldo.... Glaloo...... ്രോഠ..... ആദര്‍ശ്‌ ഓമശ്ശേരി 165. അയ്യപ്പന്റമ്മ നെയ്യപ്പം ചൂട്ടു കാക്ക കൊത്തി കടലിലിട്ടു ചക്കിപരുന്ത്‌ കൊത്തിയെടുത്തു ചക്കിന്റെ മക്കള്‌ കൊത്തിപ്പറിച്ചു. ആദര്‍ശ്‌ ഓമശ്ശേരി 166. പാക്കരാ പൊന്നുമോനേ മുറ്റത്ത്‌ വന്നതാരാണ്‌ പാക്കരതന്റ്ച്ഛനാണോ? പായസം വെന്തിറങ്ങി മന്തുകാലിട്ടിളക്കി മന്തുകാല്‍ വെന്തുപോയി ഓടിവാ പൊന്നുമോനെ കാണി സിവിക്‌ കൊടക്കാട്‌, കാസര്‍കോഡ്‌ 167. രാരി തത്തമ്മേ എന്നേ കോഴികൊത്തല്ലേ കോഴി കൊത്ത്യാലോ എന്റെ മാലപൊട്ടുലേ മാല പൊട്ടയാലോ എന്നെ അമ്മ തല്ലൂലേ അമ്മ തല്ല്യാലോ എന്നെ അച്ഛന്‍ കൊല്ലൂലേ അച്ഛന്‍ കൊന്നാലോ എന്നെ വലിച്ചെറിയൂലേ വലിച്ചെറിഞ്ഞാലോ എന്നെ ചിതലരിക്കൂലേ ചിതലരിച്ചാലോ എന്നെ കോഴികൊത്തൂലേ കോഴികൊത്ത്യാലോ എന്റെ കണ്ണുപോട്ടൂുലേ കണ്ണു പൊട്ടയാലോ എന്റെ കല്ല്യാണം മൊടങ്ങൂലേ കല്ല്യാണം മോടങ്ങ്യാലോ എന്നെ മൂലയ്ക്കാക്കൂലേ അരാരിതത്തമ്മേ എന്നെ കോഴികൊത്തല്ലേ. മനീഷ. കെ. പത്തനാപുരം 168. അയ്യപ്പചങ്കരന്‍ പരൊരിക്കല്‍ കയ്യാലമേലൊന്നു കേറിനോക്കി അമ്മ പറഞ്ഞു കേറല്ലേ അയ്യപ്പചങ്കരാ കേറല്ലേ അച്ചമ്പറഞ്ഞൂ കേറല്ലേമോനേ അയ്യപ്പഞ്ചങ്കരാ കേറല്ലേ അയ്യപ്പചങ്കരന്‍ തിത്തകതിത്തോം കയ്യാലമോളീന്ന്‌ ചക്കപോലെ അയ്യയ്യോ! നാട്ടുകരോടിവന്നു അയ്യപ്പച്ചങ്കരാ താഴെവീണോ ആളുപിടിച്ചു എലൈസാ അയ്യപ്പചങ്കരന്‍ പൊങ്ങീല ആനപിടിച്ചു എലൈസാ അയ്യപ്പനൊട്ടുമേ പൊങ്ങിയില്ല പടയാളുവന്നുപിടിച്ചുനോക്കി തടിമാടനൊട്ടുമേ പൊങ്ങിയില്ല 149 രാജവുവന്നു, മന്ത്രിയുംവന്നു രാജ്യത്തെപ്പട്ടാളുമൊക്കെവന്നു പടയാളും കുതിരയും നാട്ടുകാരും പിടിയെടാ വലിയെടാ ഏലൈസാ എല്ലാരുമൊത്തുപിടിച്ചുനോക്കി ഒത്തുപിടിയെടാ ഏലൈസാ തടിമാടനയ്യപ്പച്ചകരനോ പൊടിപേലുമെന്നിട്ടനങ്ങിയില്ല. നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 169. താനാ തുന്തും താനാ......താനാ തുന്തും താനാ...... (2) ഇഞ്ചിപെരുംജീരം മഞ്ഞള്‍ കൊത്തമ്പാല്‍ അമ്മീമ്മേലിട്ടിട്ട്‌ നീട്ടിയരച്ചോളെ.......(താനാ...............) ഒരു കെട്ട്‌ പപ്പടം കാച്ചിഞാന്‍ ബെച്ചിട്ട്‌ ഒറ്റചവിട്ടിന്ന്‌ ഒക്കെപ്പൊടിച്ചോനെ....(താനാ.................) അടച്ചിട്ട പത്തായം ചപവ്ട്ടിതൊറന്നപ്പോ കാരക്ക പോല്ള്ള കൂറയെ കോളേ (താനാ...........) മുട്ടോളം ബെള്ളത്തിലെട്ടണ വീണപ്പോ മുന്നും നനയാതെ മുങ്ങിയെടുത്തോനെ (താനാ...) മാനാഞ്ചിറ നിന്നും സൈക്കളെടുത്തിട്ട്‌ വെട്ടത്തില്‌ ചവിട്ടയപ്പം നീട്ടത്തില്‌ പോയോനെ (താനാ.......) അങ്ങേലെ ബീപ്പാത്തൂ മുറ്റത്തെറങ്ങ്യപ്പം മേലോട്ട്‌ നോക്കാതെആകാശം കഠോനെ (താനാ........) തെങ്ങുമ്മ്‌ കേറീട്ട്‌ കൈരും വിട്ടപ്പം തടസ്ലൊന്നും കൂടാതെ താഴോട്ട്‌ വീണോനെ (താനാ...) ഒഴുകുന്ന പൊയേല്‌ മേലോട്ട്‌ നീന്ത്യപ്പം തടസ്ലൊന്നും കൂടാതെ തായൊട്ട്‌ പോയോളെ (താനാ...) മനോജ്‌, കച്ചേരി 170. താതിന്ന തക തിന്നെ താതിന്ന തകതിന്തെ താതിന്ന തകതിന്തെ തന്നാന്നോ ചെങ്ങന്നൂരില്ലത്ത്‌ ചെത്തിവരമ്പത്ത്‌ ചെത്തിപ്പറിച്ചൊരു ചേനനട്ടു (താതിന്ന..........? കൊച്ചീലല്‍ വേരൂന്നി കൊയിലാാി നാമ്പിട്ടു പട്ടാമ്പീച്ചെന്നു തലനാട്ടി (താതിന്ന..........) ചേനത്തലവെട്ടികൊട്ടേലിട്ടപ്പം കൂകിത്തെളിഞ്ഞൊരു കോഴിക്കുഞ്ഞ്‌ (താതിന്ന..........) കോഴിക്കുഞ്ഞ്കൂകി നേരംവെളുപ്പിച്ച്‌ സൂര്യനുദിച്ചപ്പം കൊത്തച്ചക്ക (താതിന്ന..........) കൊത്തംചക്കവെട്ടി കൂഞ്ഞ്‌ വലിച്ചപ്പം ചക്കക്കുരുവെല്ലാം കട്ടുറുമ്പ്‌ (താതിന്ന..........) കട്ടുറുമ്പിന്‍ കാതു കുത്തിതുളച്ചപ്പം കായംകുളംകാള പെറ്റെണീറ്റു. (താതിന്ന..........? കാളയ്ക്ക്‌ പേറ്റ്മര്ന്ന്‌ കൊടുത്തപ്പം കൊച്ചീലൊരച്ചിക്ക്‌ മീശവന്ന്‌ മീശമിനിക്കിയൊതുക്കിയെടുത്തപ്പം കേശവന്‍നായര്‍ക്ക്‌ കൊമ്പ്‌ വന്നേ അക്കൊമ്പിലിക്കൊമ്പിലൂഞ്ഞാലിട്ടിട്ട്‌ അക്കരെയിക്കരെയാടാന്‍ വാ... കെ. വി. ശ്രീധരന്‍, മാമ്പറ്റ 171. അമ്മായിയമ്മയ്ക്ക്‌ കല്യാണം വന്നപ്പോ പാവയ്ക്കാ വേണമെന്നെന്നോട്‌ പാവയ്ക്കാമേടിച്ച്‌ വട്ടിയിലിട്ടപ്പോ വട്ടിയില്‍ കത്‌ കട്ടുറുമ്പ്‌ കട്ടുറുമ്പേ കൊട്ടി കൊട്ടയിട്ടപ്പോ കൊട്ടയില്‍കത്‌ കോഴിക്കുഞ്ഞ്‌ കോഴിക്കുഞ്ഞ്‌ കൂവി കൊല്ലത്ത്‌ ചെന്നപ്പോ കൊല്ലത്തൊരച്ചിക്ക്‌ മീശവന്ന്‌ മീശയും കൊങ്ങ്‌ കൊച്ചിയില്‍ ചെന്നപ്പോ കൊച്ചീലഴിമുഖം തീപിടിച്ച്‌ ആളിയാളിക്കത്തി മുളിമൂളിക്കത്തി 150 കൊച്ചപ്പച്ചാരുടെ മീശകത്തി ചക്കയ്ക്കും ചാലയ്ക്കും തീപിടിച്ചപ്പം പഞ്ഞിറയെടുത്തിട്ട്‌ തീ കെടുത്തി അശോകന്‍മാസ്റ്റര്‍, കോഴിക്കോട്‌ 172. ആറ്റേം മക്കളും പൊക്കോളേ പാലായിപ്പാലം കടന്നോളേ കൊത്തീം പെറുക്കീം തിന്നോളേ നാളേം രാവിലെ വന്നോളേ ഏറുംകെൌഴു മരിച്ചോളേ.. കെ. വി. ശ്രീധരന്‍, മാമ്പറ്റ 173. റാകിപ്പറക്കുന്ന ചെമ്പരുന്തേ നീയുഠോ മാമാങ്കവേല കു വേലയും കു വിളക്കും കു കടലില്‍ തിര കു കപ്പല്‍ കു സ്വപ്ന, ചാത്തമംഗലം 174. അയ്യപ്പന്സയമ്മ നെയ്യപ്പം ചൂട്ടു കാക്ക കൊത്തി കടലിലിട്ടു മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു 151 തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു വാണിയപ്പിള്ളേരു വായിലിട്ടു മോഹനകൃഷ്ണന്‍, മഞ്ചേരി 175. പാട്ടൊക്കെ പാടി പണം വാരിക്കെട്ടി കോയിക്കോട്ടങ്ങാടിയൊക്കെയോടി ഞാനെന്റെ തുപ്പനേ പോരുന്നില്ലേ (2) മോഹനകൃഷ്ണന്‍, മഞ്ചേരി 176. അക്കരെപ്പറ്റിക്കരെ കൊട്ടുഠ- റാട്ടുന്റൈയ്യപ്പാ ഇക്കരെപ്പറ്റുക്കരെ കൊട്ടുഠ- റാട്ടുന്റൈയ്യപ്പാ രൂപേഷ്‌. കെ. മാരാര്‍, പോലൂര്‍ 177. കണ്ണടമൂക്കത്തു വെച്ചുകൊമ്മൂമ തപ്പോട്‌ തപ്പ്‌ തപ്പ്‌ തപ്പ്‌ അപ്പുറത്തും തപ്പി ഇപ്പുറത്തും തപ്പി തപ്പോട്‌ തപ്പ്‌ തപ്പ്‌ തപ്പ്‌ ചായ്പ്പ്ത്തപ്പി മേപ്പടി തപ്പി തപ്പോട്‌ തപ്പ്‌ തപ്പ്‌ തപ്പ്‌ അതാ മുത്തശ്ലീ കണ്ണട മൂക്കത്ത്‌ അയ്യേ... ഛെ... രാമചന്ദ്രന്‍. പി., ആലൂവ 178. അച്യുതനുച്ചയ്ക്കപ്പം കട്ടു മാരാരാമന്‍ കുപിടിച്ചു ചെക്കോലോഠെന്നു കൊടുത്തു ചെ മറിഞ്ഞത ക്ില്‍ച്ചാടി കിലെ മിലിയൊന്നുകൊടുത്തു കവരൊക്കെയുമാര്‍ത്തു വിളിച്ചു. സാവിത്രി, സുല്‍ത്താന്‍ബത്തേരി 179. ഒന്നാം കൂരിതമ്പുരാനൊരു വളളിമാടം വെയ്ക്കേണം പള്ളിമാടം വെച്ചാപ്പോരാ പള്ളിവേട്ടയാടേണം പള്ളിവേട്ടയാടി വരുമ്പം പുള്ളിമാന്റെ ചാട്ടം കി-- ട്ടമ്പും വില്ലും തുള്ളട്ടെ ! തുള്ളട്ടങ്ങനെ തുള്ളട്ടെ ! അമ്പും വില്ലും തുള്ളട്ടെ കെ. വി. ശ്രീധരന്‍, മാമ്പറ്റ 180. പൊയ്യെടി ഞാനൊന്ന്‌ പൊട്ടിക്കാം കേട്ടോളൂ ഏറ്റുപിടിക്കണം കൂട്ടുകാരേ ഏര്‍റു പിടിച്ചത്‌ കൂട്ടായി പ്പാടണം കൈകൊട്ടിപ്പാടണം കൂട്ടുകാരേ അമ്മിമേല്‍ കൂറ്റനൊരാലുമുളച്ചു ഇലതോറും ഈച്ചകള്‍ പാടിനടന്നു ഉണ്ണികള്‍ ഈച്ചയെ ഈതിയകറ്റി കാളകള്‍ മുക്കറയിട്ടുകൊഠോടി എലികളൊരായിരം ഏണിമേലേറി ഐരാവതമൊന്നൊരാന വിരു ഒട്ടകപ്പക്ഷികളോടിയൊളിച്ചു ഓഈഷധം തേടിയംബികയോടി അയ്യയ്യോ യീ വെടി പോയ്വെടിയല്ലോ സിവിക്‌ കൊടക്കാട്‌, കാസര്‍കോഡ്‌ 181. പൂവന്‍കോഴി രു മൊട്ടയിട്ടേ അന്ന്‌ ആലപ്പുഴേല്‍ രു കാളപെറ്റേ ആലപ്പുഴേല്‍ രു കാളപെറ്റേ അന്ന്‌ വെള്ളിലപ്പാറ വിരുന്നു പോയേ വെള്ളിലപ്പാറ വിരുന്നു പോയേ അന്ന്‌ പുറ്റാട്ടൊരച്ചിക്കു മീശ വന്നേ പുറ്റാട്ടോരച്ചിക്കു മീശവന്നേ അന്ന്‌ 152 വൈക്കത്തൊരച്ചിക്കോ മൂക്കേപ്പല്ല്‌ അപ്പൂട്ടി, കെട്ടില്‍ 182. ആരാന്റെ കത്തി എന്നെ വന്ന്‌ കൊത്തി കത്തിര കം രാമ രാമ രാമ രാമ പവിയ്തരമണി, മല്ലിശ്ശേരി 183. ശങ്കരനെന്ത്യേ ശങ്കരനെന്ത്യേ ശങ്കരനില്ലാ താഴത്ത്‌ ശങ്കരനെന്ത്യേ ശങ്കരനെന്ത്യേ ശങ്കരനില്ലാ മാനത്ത്‌ ശങ്കരനെന്ത്യേ ശങ്കരനെന്ത്യേ ശങ്കരന്‍ തെങ്ങിന്റെ മല്‌ ശങ്കരനെന്ത്യേ ശങ്കരനെന്ത്യേ ശങ്കരന്‍ പിന്നേം തെങ്ങേല്‍ ഉണ്ണിക്കുറുപ്പ്മാസ്റ്റര്‍, മേപ്പള്ളി 184. തിത്തിത്താരാപ്പൊയ്കയിലുമൊരു മാക്കിരി ചത്തുകിടക്കുന്നു എട്ടോ പത്തോ കാമന്മാരതി- ലേന്തി വളിഞ്ഞു നോക്കുന്നേ അതിലൊരു കാടന്‍ കിങ്ങിണി കെട്ടിത്തുള്ളുന്നേ തുള്ളുന്നേ തുള്ളുന്നേ കിങ്ങിണികെട്ടിത്തുള്ളുന്നേ ശങ്കരന്‍, മൈത്ത 185. അപ്പുക്കുട്ടാ തൊപ്പക്കണ്ണാ എപ്പം കല്ല്യഠണഠ മകരമാസത്തില്‍ വേലികെട്ടി ട3വ്൮ഠ കല്ല്യാണം അമ്മു, ഗുരുവായൂര്‍ 186. കഥ കഥ നായരെ കസ്തൂരി നായരെ കാഞ്ഞിരക്കാട്ടമ്പലത്തിലൊരു തേങ്ങ മൂത്തെളന്നീരായി നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 187 കടലേ കടലേ കടലുടെ നടുവില്‍ കറുത്ത മുന്‍ കയ്പ്പക്ക 153 വറുത്തുകൊ വറുത്തുക്കൊ വറുത്തുകൊ തിന്നട്ടെ പോക്കുട്ടി, മുക്കം 188. കൊച്ചീലൊരച്ചിക്ക്‌ മീശവന്നു കൊല്ലത്ത്കൊച്ചുണ്ണി മുട്ടയിട്ടു ഇടവഴി തിങ്ങി രീച്ച ചത്തു കൊതുകിന്റെ മുതുകത്തൊരാന കേറി പോക്കുട്ടി, മുക്കം 189. തെക്കേമലേന്നൊരു കോയി ബന്നേ ഹോയ്‌ ഹോയ്‌. നെല്ലുകൊത്താനൊരു പൂവന്‍ങ്കോയി നെല്ലുകൊത്തീകോയി കല്ലു കൊത്തീ പെണ്ണ്‌ കൊത്തരിവാളും കൊഠോടിച്ചെന്നേയ്‌ ഹോയ്‌ ഹോയ്‌ കൊത്തല്ലേ കൊത്തല്ലേ കോയിപ്പുവാനെല്ല്‌ മുത്തിയ്ക്കും പാത്തിയ്ക്കും പങ്കാണല്ലോ കൊത്തുല്ല കൊത്തുല്ല കുഞ്ഞിപ്പെണ്ണേ നെല്ല്‌ കുത്തിതിരിച്ചൊരു പങ്ക തായോ കൂവിത്തെളിഞ്ഞൊരു പൂവനപ്പോള്‍ പെണ്ണിനെ കൊത്തിപ്പറന്നേ ഹോയ്‌ ഹോയ്‌ ഹോയ്‌ മുത്തി പറഞ്ഞെടാ മുത്തനാരെനെന്റെ പെണ്ണിനെ തെക്കച്ചു കൌ പോയി. ആയിഷ (ബിച്ചായ്ശുമ്മ) കുറ്റിപ്പാല 190. കുളക്കോഴിയമ്മ മുട്ടയിട്ടു മുട്ടതട്ടിതോട്ടിലിട്ടു തോടൊടൊപ്പം കൈതവെച്ചു കൈതയെനിയ്ക്കൊരു പൂവുതന്നു പൂവ്ഞാനൊരു പെണ്ണിനുകൊടുത്തു പെണ്ണെനിയ്ക്കൊരു ചെക്കനെ തന്നു ചെക്കനെഞാനൊരു മാടത്തിലിട്ടു മാടമെനിയ്ക്കൊരു കയറുതന്നു കയറുഞാനൊരു കാളയ്ക്കിട്ടു കാളയെനിയ്ക്കൊരു കുന്തിതന്നു കുന്തി ഞാനൊരു വാഴയ്ക്കിട്ടു വാഴയെനിയ്ക്കൊരുകുലതന്നു കുല ഞാനൊരു മുക്കിലുവെച്ചു മുക്കെനിക്കത്‌ പയ്പ്പിച്ചുതന്നു പയം ഞാനൊരു തട്ടാന്‌ കൊട്ത്തു തട്ടാനെനിയ്ക്കൊരു മാല തന്നു മാല ഞാന്‍ കഴുത്തിലിട്ടേയ്‌ പൂയ്‌..പൂയ്‌. പാര്‍വ്വതി, ഓാമമ്മേരി 191. ആലത്തുൂരമ്മിണി കെട്ടിലമ്മ ചോലത്തലമുടി കെട്ടുന്നേരം പതിന്നാലിളംമുളം കൊമ്പനാന ചോലത്തലക്കെട്ടിലായിപ്പോയി. മുറ്റും പിടിയാനേം തേങ്ങാപ്പൂളും കാട്ടീട്ടിളം കൊമ്പന്‍ കീഞ്ഞിലാല്ലോ ആയിരാളുന്തി പിന്നാനയുന്തി ആയിരാളുന്തീട്ടും കിയ്യാകൊമ്പനെ പേനുന്തിതാഴേയ്ക്ക്‌ തള്ളിട്ടീക്കി ശ്രീലത, ഓര്‍ക്കാട്ടേരി 192. അപ്പക്കുട്ടാ അപ്പുക്കുട്ടാ എപ്പ്കിട്ടും നെയ്യപ്പം അപ്പച്ചട്ടിയപ്പംചുട്ടാല്‍ ഇപ്പം കിട്ടും നെയ്യപ്പം രാംദാസ്‌, താമരശ്ശേരി 193. കുഞ്ചിയമ്മയ്ക്കഞ്ച്‌ മക്കളാണേ അഞ്ചാമനോമനക്കുഞ്ചുവാണേ പഞ്ചാരവിറ്റു നടന്നു കുഞ്ചു പഞ്ചാരക്കുഞ്ഞച്വെന്ന പേരുവന്നു വഞ്ചിയില്‍ പഞ്ചാരച്ചാക്കുവെച്ചു 154 തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു പഞ്ചാരതിന്നു മടുത്തൂകുഞ്ചു ഇഞ്ചികടിച്ചു രസിച്ചുകുഞ്ചു കുഞ്ചിയമ്മയ്ക്കഞ്ചുമക്കളാണേ അഞ്ചാമന്‍ പഞ്ചാരക്കുഞ്ചുവാണേ അച്യുതന്‍ മാസ്റ്റര്‍, കയ്യിട്ടാപ്പൊയില്‍ 194. കൊല്ലത്ത്‌ ബിത്തിട്ട്‌ കൊയിലാി ബേരൂന്നി ആടെ മൊളച്ചൊരു ചെഞ്ചീര ആ ചീര പറിക്കാനായ്‌ ഉമ്മായും ചെല്ലുമ്പോ വേലീമ്മേക്കരൊരു ചീനമൊള്‍ പറുക്കുമ്പം കുമ്പളങ്ങ മുറിക്കുമ്പം കക്കരിക്ക അട്പ്പത്ത്‌ വെക്ക്‌മ്പം വെള്ളരിക്ക കൊ്‌ വെളമ്പ്യപ്പം കൊട്ടമത്‌ പെറ്ക്കിച്ചവച്ചപ്പം ഏട്ടത്തല ആമിന, അമ്പലക്കി 195. തള്ളേ തള്ളേ എങ്ങട്ടുപോണു ഭരണിക്കാവില്‍ നെല്ലിനു പോണൂ അവിടെത്തെ ത്രവ്പാനെന്തു പറഞ്ഞ്‌ തല്ലാന്‍ വന്ന്‌ കുത്താന്‍ വന്ന്‌ ഓടിയൊളിച്ചു കൈതക്കാട്ടില്‍ കൈതയെനിയ്ക്കൊരു പൂവു തന്നു പൂവ്‌ കൊഠോയ്‌ മാടത്തില്‍ വെച്ച്‌ മാടമെനിയ്ക്കൊരുകയറ്തന്ന്‌ കയറ്‌ കൊയായ്‌ കാളേക്കെട്ടി കാളയെനിയ്ക്കൊരു കുന്തി തന്ന്‌ കുന്തി കൊരായ്‌ വാഴയ്ക്ക്‌ വെച്ച്‌ വാഴയെനിയ്ക്കൊരു കുലയും തന്ന്‌ കൊലകൊഠരായ്‌ പത്തായത്തില്‍ വെച്ച്‌ പത്തായമെനിയ്ക്കത്‌ പഴ്പ്പിച്ച്‌ തന്ന്‌ പഴം കൊയഠായ്‌ അമ്മയ്ക്ക്‌ കൊട്ത്ത്‌ അമ്മയെനിയ്ക്കൊരുരുളയും തന്ന്‌ ഉരുളകൊഠോയ്‌ പട്ടിയ്ക്ക്‌ കൊട്ത്ത്‌ പട്ടിയെനിക്കൊരു കടീം തന്നേയ്‌ പ്രസ ന്ന, തൃക്ടീരി 196. ചക്കരക്കുട്ടന്‍ കറിവെച്ചി- ട്ടെനിയ്ക്കൊട്ടും തന്നില്ല 155 ചേട്ടന്മാരെ തവിപിടി ഞാനൊന്ന്‌ നക്കി നക്കി തിന്നട്ടെ ജാനകിയമ്മ, മേപ്പള്ളി 197. വെട്ടുകല്ലേലിട്ടിമത്തന്‍ ചക്കയിട്ടുതിന്തകതോം ചക്കവെട്ടീട്ടിട്ടിമന്ത൯ ചുളപറിച്ചു തിന്തകതോം ചുളപറിച്ചിട്ടിട്ടീമന്തന്‍ കുരുവിഴുങ്ങി തിന്തകതോം കുരുവിഴുങ്ങീട്ടിട്ടീമന്തന്‍ ചുളകളഞ്ഞത തിന്തകതോം ഗിരിഷ്‌. അരീക്കോട്‌ 198. ചക്കമടലേഠ്‌ തോണിയുക്കി ചെക്കനും കൂട്ടരും ചന്തയ്ക്ക്‌ പോയേ കൂര്‍ ചെന്നപ്പം തോണി മറിഞ്ഞപ്പം ണി കൊട്ടുമെന്‍ ചെയും പോയേ ഞാനുമെന്നുണ്ണിയും നീന്തിക്കരേറി ചെക്കനും കൂട്ടരും ചെലോും കേറി ചെയ്ക്കകത്തൊരു നീര്‍ക്കോലിചാത്തന്‍ ചെക്കനും കൂട്ടരും പേടിച്ചുമി രൂപേഷ്‌. കെ. മാരാര്‍, പോലൂര്‍ 199. വെയിലും മഴയും അന്നാണല്ലോ കല്യാണം അങ്ങേക്കാട്ടിലെ കല്ല്യാണം കുഞ്ഞിക്കുറുക്കന്റെ കല്യാണം ന്ന ശാന്ത, മടപ്പള്ളി 200. മഴയതാ പെയ്യ്ണ്‌ ഇടിയതാ വെട്ട്ണ്‌ അയ്യപ്പന്റോളതാ മത്തിക്ക്‌ പായിണ്‌ ശാന്ത, മടപ്പള്ളി 201. ഇടിയതാ മുട്ടുന്ന മഴയതാ പെയ്യുന്നു മാധവന്റോളതാ മത്തിക്ക്‌ പായുന്നു ദേവി, ചേര്‍ത്തല 202. ഒരു മുളകൊടുക്കണം കുടിക്കണം മുറിക്കണം കണ്ണീല്തേക്കണം മൂക്കില്ത്തേക്കണം നാവില്ത്തേക്കണം തേക്കണം...തേക്കണം... തേക്കണം...തേക്കണം... ഹാ....ഹാ..... കെ. വി. ശ്രീധരന്‍, മാസ്റ്റ 203. കുഴിമടിച്ചീ കാരണോത്തീ കാടീലുരിയരിയിട്ടവളെ അടച്ചുപാറ്റി പുറത്തുകോരി- 156 യിട്ടു തിന്നവളെ നായരെ മില്‍ കൈ തൊടച്ചവളെ അഞ്ചു, നിലമ്പൂര്‍ 204. അപ്പം ചുട്ചുട്‌ പാത്തുമ്മ ഇപ്പം വരും പുയ്യാപ്ള കൂടെബരുന്നൊരു കൂട്ടര്‍ക്കെല്ലാം പത്തിരിയൊത്തിരി ചുട്ടോ വല്ലില്ലാത്തൊരു വല്ല്യുപ്പാക്ക്‌ പതമുള്ളപ്പം ചുട്ടോ അപ്പം ചുട്ചുട്‌ പാത്തുമ്മ ഇപ്പം വരും പുയ്യാപ്ള ചുട്ടോരപ്പം കരിഞ്ഞുമ്പോയ്‌ വന്നൊരു മാപ്പിള മടങ്ങീംപോയ്‌ ജാനകിയമ്മ, മേപ്പള്ളി 205. ആ അരിവാളെവിടെപ്പോയെടി മുരുതങക്കോടിപ്പൊന്നമ്മേ ആ അരിവാളെല്ലേയിവന്നലെ ചാമകൊയ്യാന്‍ പോയത്‌ ആ ചാമയെവിടെ........................ ആ ചാമയല്ലയിന്നലെ വറുത്തുകുത്തിവെച്ചത്‌ ആ ഉമി എന്തുചെയ്തെടി ................. ആ ഉമിയല്ലെയിന്നലെ പാലടുപ്പിലിട്ടത്‌ ആ വെണ്ണീരെന്തുചെയ്തെടി ..................... ആ വെണ്ണീരല്ലേയിന്നലെ പൂജാപാത്രം തേച്ചത്‌ ആ പാത്രമെവിടെപ്പോയെടി.......................... ആ പാത്രമല്ലെയിന്നലെ കള്ളന്‍ കട്വോഠോേയേ ആ കള്ളനെവിടെപ്പോയെടി................................ ആ കുള്ളനല്ലെയിന്നലെ കാടുകേറിപ്പോയത്‌ ആ കാട്‌ എന്ത്‌ ചെയ്തെടി.............................................. ആ കാട്യല്ലെയിന്നലെ വെട്ടിക്കോരിക്കളഞ്ഞത്‌ ആ സ്ഥലത്തെന്തുചെയ്തെടി ................................. ആ സ്തലത്തല്ലെ നമ്മള്‌ കണ്ണന്‍വായവെച്ചത്‌ ആ വായകളെന്തുചെയ്തെടി......................... ആ വായകളല്ലേയിന്നലെ പൊണ്ണന്‍ പോത്ത്‌ തിന്നത്‌ ആ പോത്തെവിടെപോയെടി ......................... ആ പോര്അല്ലേയിന്നലെ ത്തൂറ്റത്തൂറ്റി ചത്തത്‌ ആ ചാണകമെവിടപ്പോയെടി...................... ആ ചാണകമല്ലെയിന്നലെ അമ്പമുറ്റം തളിച്ചത്‌ ശശിമാധസ്റ്റര്‍, ചേവായൂര്‍, ആഞഇ 206. വേങ്ങാടന്‍ കോഴി വടക്കന്‍ കോഴീ കോഴിമലകേറി മുട്ടയിട്ട മുട്ടയിലെട്ടെണ്ണ്വോം പൊട്ടിപ്പോയേ പൂുവത്തലയ്ക്കൊരു ചുറിഞ്ഞേ ചൂത്തലയ്ക്കൊരു മീന്‍ കുടുങ്ങ്യ മീനെ വലിച്ചു വലിച്ചു കരേലുമിട്ടേ മീനേ മുറിച്ചവള്‍ നോക്കുന്നേരം മീനിന്റകത്തൊരു ചെപ്പ്കദ ചെപ്പുതുറന്നവള്‍ നോക്കുന്നേരം ചെപ്പിനകത്തൊരളുക്കു ക അളുക്കു തൊറന്നവള്‍ നോക്കുന്നേരം അളുക്കിനകത്തൊരു മാലക മാലയെടുത്തവള്‍ കഴ്ത്തിലിട്ടേ മാലയ്ക്കും ചേലയ്ക്കും ചേര്‍ന്നപെണ്ണേ മംഗല്യം ചാര്‍ത്തുവാന്‍ ചേര്‍ന്നപെണ്ണേ രമേശന്‍ കാവില്‍, മേലടി ആഞഇ 207. കല്ലിടുമ്പിലെ കരുതലെ നീയെന്നോട്‌ കളിയ്ക്ക നീയെന്നോട്‌ കളിച്ചാല്‍ ചുലോിട്ട്‌ പിടിക്കും ഞാന്‍ ചുലോട്ട്‌ പിടിച്ചിട്ട്‌ പാഠേമ്മലിട്ടടിക്കും ഞാന്‍ 157 ചന്ദ്രന്‍മാഷ്‌, മണാശ്മേരി 208. കണ്ണില്ലാത്തൊരു പെണ്ണ്‌ പറഞ്ഞു കണ്ണിനുകണ്‍മഷിചേരില്ലെന്ന്‌ കയ്യില്ലാത്തൊരു പെണ്ണ്‌ പറഞ്ഞു കയ്യിന്‌ കരിവള ചേരില്ലെന്ന്‌ കാതില്ലാത്തൊരു പെണ്ണ്‌ പറഞ്ഞു കാതിന്‌ കമ്മല്‌ ചേരില്ലെന്ന്‌ കാലില്ലാത്തൊരു പെണ്ണ്‌ പറഞ്ഞു കാലിന്‌ കാല്‍ത്തള ചേരില്ലെന്ന്‌ കയ്യും കാലും കണ്ണും ഉള്ളൊരു പെണ്ണ്‌ പറഞ്ഞു മടിക്കാതെ അജ്ജനമെന്നത്‌ ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും രാജേഷ്‌, ഒ.ടി. മുത്തേരി 209. ആലങ്ങാട്ടാലിന്മേല്‍, അഞ്ചെട്ടു ചക്ക കളവെല്ലെന്‍ കുഞ്ഞിക്കോതേ ഞാമ്പോയിക്കതാ കോഴീക്കോട്ടങ്ങാടീല്‍ കൊങ്ങിണി പെറ്റിനീ കളവെല്ലെന്‍ കുഞ്ഞിക്കോതേ ഞാമ്പോയിക്കതാ അമ്പഴം മുന്നൂറ്‌ അടക്ക കായ്ച്ചിനി കളവെല്ലെന്‍ കുഞ്ഞിക്കോതേ ഞാമ്പോയിക്കതാ രമേശന്‍ കാവില്‍, മേലടി 210. പാട്ടൊക്കെപാടി പഴമ്പാളെകെട്ടി തോട്ടപ്പാട്ടീടെ മുറ്റേ കൊഠോടി പാട്ടിലൊരു മൊഴി തോട്ടില്‍ പോയി കൊട്ട കൊടൊവട്ടി കൊടൊ കോരിപ്പിടിയെടാ കോരിപ്പിടി രമേശന്‍ കാവില്‍, മേലടി 211. തൂശിമുനയില്‍ മൂന്നുകൊളം കുത്തി രുകൊളം പൊട്ട ഒന്നില്‌ തണ്ണിയുമില്ലേ തണ്ണിയില്ലാകൊളത്തീല്‍ നീന്തിവന്നതു മൂന്ന്‌ പേര്‌ ൪ പേര്‌ ഞെഠിയൊരുത്തനു കയ്യുമില്ലേ കയ്യില്ലാകൊശവനാരുമെനഞ്ഞ കലം മൂന്ന്‌ ര കലം ഓട്ട ഒന്നിന്‌ മൂടുമില്ലേ മൂടില്ലാക്കലത്തില്‍ വച്ചരിശു മൂന്ന്‌ രരിശു പച്ച ഒന്ന്‌ വെന്തതുമില്ലേ വേവാത്തരിശിനേ ഉണ്ണാന്‍ വന്നതു മൂന്നുപേര്‌ ൪ പേര്‍ പഷ്ണിയൊരുത്തനുതുമില്ലേ ഉണ്ണാത്തവനുക്കുപാല്‍ കുടിക്കാന്‍ മൂന്നെരുമ രരൊെുമ മച്ചി ഒന്നു പെറ്റതുമില്ലേ പെറാത്തൊരുമയ്ക്ക്‌ മേച്ചിക്കാട്‌ മൂന്ന്‌ കാട്‌ രു കാട്‌ മൊട്ട ഒന്നീപ്പുല്ലുമില്ലേ പുല്ലില്ലാകാടിനുകൊടുത്ത പണം മുന്ന്‌ ര പണം കുള്ളംഒന്നെടുക്കേംമില്ല എടുക്കാപണത്തിന്‌ നോട്ടക്കാര്‍ മുന്ന്പേര്‍ ര്പേര്‍്‌ കുരുടന്‍ ഒരുത്തനു കണ്ണുമില്ലേ അര്‍ജുന്‍ വെസ്റ്റ്മാമ്പ്റ 212. മുള്ളിന്റെ മുനകെദ്‌ മൂന്നു കുളംകുത്തി ഞാന്‍ രണ്ണെം പൊട്ട ഒന്നില്‌ വെള്ളമേ ഇല്ല വെള്ളമില്ലാ കുളത്തില്‌ മണ്ണെടുക്കാന്‍ മൂന്ന്പേര്‍്‌ ര്പേര്‌ ഞ്രി ഒരുവന്‌ കാലേ ഇല്ല കാലില്ലാത്തവനിക്ക്‌ ചോറ്വെക്കന്‍ മൂന്നരിശ്‌ രണ്ണെം പച്ച ഒന്ന്‌ വെന്തതേയില്ല വെന്തിടാത്തരിശിക്ക്‌ വിരുന്നുകാര്‍ മൂന്ന്പേര്‍്‌ ര്‌ പേരി പട്ടിണി ഒരുവനുതേയില്ല ഉണ്ണാത്തവന്ക്ക്‌ പാല്കുടിക്കാൻ മൂന്നെരുമ രണ്ണം മച്ചി ഒന്ന്‌ പെറ്റതേയില്ല പെറ്റിടാത്തെരുമക്ക്‌ പുല്ലുതിന്നാന്‍ മൂന്ന്‌ മല രണ്ണെം മൊട്ട ഒന്നില്‌ പുല്ലേയില്ല 158 പുല്ലില്ലാ മലയൊന്ന്‌ വിറ്റപണം മൂന്ന്‌ പണം രണ്ണെം കള്ള ഒന്ന്‌ എടുപ്പതേയില്ല എടുക്കാത്ത പണത്തിന്‌ കാവലിന്‌ മുന്ന്പേര്‍്‌ രുപേര്‌ കുരുടര്‍ ഒരുവന്‌ കണ്ണേയില്ല കണ്ണില്ലാത്തവനിക്ക്‌ കണ്ണിന്‌ വെക്കാന്‍ മൂന്നു കണ്ണട രണ്ണെം പൊട്ട ഒന്നിന്‌ ചില്ലേയില്ല ചില്ല്‌ വാങ്ങാന്‍ ചെന്നപ്പം ചില്ല്‌ കട മൂന്നെണ്ണം രണ്ണെം പൂട്ടി ഒന്ന്‌ തൊറന്നതേയില്ല. അമ്മു, ഗുരൂവായൂര്‍ 213. എന്തിനി വന്നൂന്റെ കുന്നുമ്മലാച്ചേ അമ്മയ്ക്കൊട്ടെണ്ണയ്ക്കും വാകയ്ക്കും താളിയ്ക്കും ഒരു തും ചക്കയ്ക്കും ഇത്തിരി തീയ്യിനും ആ ഈരോലിക്കും വിരുന്നിന്‌ പൂവ്വാനൊര്‍ പൂുഞ്ചേലയ്ക്കും ഒരു പൊന്‍ മാലയ്ക്കും ശ്രീകാന്ത്‌, പയ്യന്നൂര്‍ 214. നങ്ങേലിപെണ്ണേ നാണം കുണുങ്ങി നിനക്കാരു തന്നീ മുല്ലമാല എനിക്കാരും തന്നതല്ല ഞാനാ ങ്ങറുത്തിട്ടു ചൂടിതല്ല മുല്ല കൊയിഞ്ഞെന്റെ മൂടിയില്‍ വീണതാണേ പെണ്ണുട്ടി, ചോലയ്ക്കല്‍ 215. നില്‍ക്കെന്റെ കേജ്വോ ചോയ്ക്കട്ടെ ആറ്റ്ലെത്തറ മീന്‌ അങ്ങാടീലെത്തറ ആള്‌ ചക്കയ്ക്കെത്തറ ചവ്ണി ചായേലെത്തറ പാല്‌ പൂച്ചയ്ക്കെത്തറ രോമ പുഴീലെത്തറ തര്‌ ആനേന്റെ കാല തൂണാണോ ആമേന്റെ വാല്‍ നീട്ടാണോ അയ്യോന്റെ നാബ്വോ ഇയ്യെന്തൊരു വിഡ്ക്യാ- ഞാരാരും ചോയ്ക്കാത്ത ചോദ്യാണ്‌ നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 216. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ പാറപ്പുറത്തു പുണ്ണി വല്ലു തേക്കാത്ത കാരണം വാസു ദേവന്‍, HHALM 217. പുഴുപ്പല്ലന്‍ ചിറ പിടിച്ചു കിഴക്കെല്ലാം മഴപിടിച്ചു നാരങ്ങാവെടിവെച്ചു നാടെല്ലാം പേടിച്ചു ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 218. അത്തത്തിന്റുച്ചയ്ക്കൊരു പച്ചമൊളവെട്ടി പത്തായിച്ചീന്തീട്ടൊരൊറ്റലുംകുത്തി മാനാഞ്ചിറയ്ക്കല്‍ മീനൂറ്റാമ്പോയി ഒറ്റലില്‍ നല്ലൊരു വാലേട്ടകിട്ടി വാലുപിടിച്ചു വരമ്പത്തടിച്ചു ചീറ്റുളിജീരകം മുന്നാഴയരച്ചു പാലുള്ള തേങ്ങായെരെണ്‍പതരച്ചു ആനത്തലയോളം കായം കലക്കി പതിനെട്ടു പെണ്ണുങ്ങളുപ്പിട്ടുനോക്കുമ്പോ- ളൊരു പിടിച്ചോറിന്‌ കൂട്ടാനുമില്ലേ കെ. വി. ശ്രീധരന്‍, മാമ്പറ്റ 219. അന്നുകുളിച്ചു മുടിയാറ്റി പോകുമ്പോള്‍ കുന്നിമണികൊറൊിഞ്ഞു തൊടുത്തൊരാ സുന്ദരന്‍ തന്നെയെന്നെ വേള്‍ക്കുകയില്ലെങ്കില്‍ 159 തുമ്പക്കഴുത്തിന്മേല്‍ തൂങ്ങിമരിക്കും ഞാന്‍ എന്നിട്ടും ചത്തില്ല ജീവിച്ചിരിക്കുകില്‍ പൂവന്‍ പഴം കെ കുത്തി മരിക്കും ഞാന്‍ എന്നിട്ടും ചത്തില്ല ജീവിച്ചിരിക്കുകില്‍ കണ്ണന്‍ ചിരട്ടയില്‍ നൂമരിക്കും ഞാന്‍ എന്നിട്ടും ചത്തില്ല ജീവിച്ചിരിക്കുകില്‍ തളികയില്‍ വെള്ളംവെച്ച്‌ മുങ്ങി മരിക്കും ഞാന്‍ എന്നിട്ടും ചത്തില്ല ജീവിച്ചിരിക്കുകില്‍ നെയ്യപ്പം ചൂട്ട്‌ വിഷമാക്കിത്തിന്നും ഞാന്‍ എന്നിട്ടും ചത്തില്ല ജീവിച്ചിരിക്കുകില്‍ ആ സുന്ദരനെ വിട്ട്‌ വേറ്യാളെ തേടിപ്പോകും കൃഷ്‌ ണന്‍മാസ്റ്റര്‍, ചൂലൂര്‍ 220. വിത്തും കൈക്കോട്ടും അച്ചങ്കൊമ്പത്ത്‌ അമ്മ വരമ്പത്ത്‌ കള്ളന്‍ ചക്കേട്ടു കാമീ കൊഠായ്‌ തിന്നോട്ടെ ചക്കക്കുപ്പില്ല പാര്‍വ്വതി, മുത്തേരി 100 221. തൃക്കാക്കരപ്പാ പൊന്നും പൂവേ ഉച്ച തിരിവോളം പിച്ചതൊി ഉച്ചതിരിഞ്ഞിട്ടൊരമ്പലത്തില്‍ വെണ്ണകെറുണ്ണിയടുപ്പുാക്കി കുമ്പിളു കുത്തിയരിയും വെച്ചു വെണ്ണയുരുകിയടുപ്പില്‍ പോയി ഇന്നത്തെപ്പട്ടിണി കേമം തന്നെ തോണിപ്പുഴയ്ക്കലും ചെന്നുനിന്നു തോണികടത്തേണം തോണിക്കാരാ തോണി കടത്തുവാന്‍ കാശുവേണം കാശുമില്ലെന്‍ കയ്യില്‍ തുഴയുമില്ല. പുസ്തകകെട്ടേഴ്‌ തോണിയാക്കി പൊന്നെഴുത്താണി തുഴയുമാക്കി ഒന്നു തിരിഞ്ഞു തലതിരിഞ്ഞു രു തുഴഞ്ഞു നടക്കെലെത്തി മൂന്നു തുഴഞ്ഞു കരക്കലെത്തി, തൃക്കാക്കരപ്പനും പോയല്ലോ. ഉമാദേവി അന്തര്‍ജ്ജനം. താമരശ്ശേരി 222. തൃക്കാകരപ്പനൊരു വിഡ്ഡിത്തം പറ്റി പൂവമ്പഴം തിന്നിട്ട്‌ പല്ലൊക്കെ പോയി തേങ്ങാമുറി തിന്നിട്ട്‌ പല്ലൊക്കെ വന്നു പൂവേപൊലി പൂവേപൊലി പൂവേ. അനീഷ്‌, മ്മൈ(്ര 223. തൃക്കാക്കരപ്പാ നീ എങ്ങട്ടു പോണൂ കന്യകാക്കുട്ട്യോളെ പൂക്കളം കാണാന്‍ പൂക്കളം കാലെനത്തെല്ലാം കിട്ടും ചാടിക്കളിക്കാന്‍ കുളമൊന്ന്‌ കിട്ടും പോരുമ്പം നാല്‍ പൊതിപ്പണം കിട്ടും തൃക്കാക്കരപ്പാ പൂവോ പൊലി പൂവോ. ഉണ്ണിനാരായണന്‍ മാസ്റ്റര്‍, മ്മൈത 224. തൃക്കാക്കരപ്പനൊരു വിഡ്ഡിത്തം പറ്റി നേന്ത്രപ്പഴം തിന്നിട്ട്‌ പല്ലയൊന്നു പോയി ഏട്ടത്തല തിന്നിട്ട്‌ പല്ലൊന്നു പൊട്ടി പൂവേ പൊലി പൂവേ പൊലി തൃക്കാക്കരപ്പാ നീ ഏക്കേക്കര പോണൂ കക്കാനുമല്ല കളവാനുമല്ല കനൃകാകുട്യേോളെ പൂപ്പൊലി കേള്‍ക്കാന്‍ അങ്ങോട്ടു പോകുബ്ലൊരു ഓട്ടക്കിണ്ണം കിട്ടി കിണ്ണത്തിന്റോട്ട അടപ്പാനുമാകാ ഇങ്ങോട്ടു പോരുബ്ലൊരു കള്ളപ്പണം കിട്ടി കന്യകാ കുട്ടദ്യോള്‍ക്കു കൊടുക്കാനുമാകാ പൂവേ പൊലി പൂവേ പൊലി കെ. വി. ശ്രീധരന്‍ മാസ്റ്റ 225. വീശി വീശി കയററ്റൂ കയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം മുട്ടിട്ടു നേരെ ചെന്നു കൈവെച്ചു പൂവേ പൊലി പൂവേ. ദേവകി അന്തര്‍ജ്ജനം, വാഴാവമ്റ്റ 226. ആന പോകുന്ന പൂമരത്തിന്റെ ചോടെ പോകുന്നതാരെടാ ആരാനുമല്ല കൂരാനുമല്ല കുറ്റിക്കാട്ടുണ്ണി കിളുംപന്നി പന്നിവാലുമ്മല്‍ തൊങ്ങലും കെട്ടി വപലിശേലോടുന്ന മാധേവാ എരഞ്ഞികോട്ടുണ്ണി തിരിയെച്ചെല്ലുമ്പോ നാരിമാര്‍ക്കൊക്കെ പൂ പൊലി... പൂവേ പൊലി പൂവേ പൊലി പൂവേ. ഉണ്ണിനാരായണന്‍ നമ്പൂതിരി, വാഴാമ്റ്റ 161 227. ഓണത്തപ്പാ കുടവയറാ ചേനതിന്‍ ചെറുപയറും നാളെത്തന്നെ തിരുവോണം. ആത്മജ പി.എം., ഓമശ്ശേരി 228. കറ്റക്കറ്റക്കയറിട്ടു കയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം പൊട്ടീട്ടു നേരെ വാതുക്ക്‌ നെയ്‌ വെച്ചു- ചെന്നു കുലുങ്ങിച്ചെന്നു കുലുങ്ങി- ത്അമ്്പാന്മാരെ പുൂക്കൊ പൂവേ പൊലി പൂവേപൊലി പൂവേ... നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 229. കാത്തീല പുത്തീല ഇളം കൊടി വെറ്റില നാളേയ്ക്കൊരു വട്ടി പുത്തരണേ തുമ്പപ്പൂവേ പൂത്തിരളേ നാളേയ്ക്കൊരു വട്ടി പുത്തരണേ തെച്ചിപ്പുവേ........ കാക്കപ്പൂവേ........... വേലിപ്പൂവേ......... മുക്കുറ്റിപ്പൂവേ.......... പൂവേ പൊലി പൂവേപൊലി പൂവേ..... ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 230. അങ്ങേക്കരയിങ്ങേക്കര കണ്ണാന്തളി മുറ്റത്തൊരാലുമുളച്ചു ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു ഉണ്ണിയ്ക്കു കൊട്ടാനും ഉണ്ണിക്കു പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പോലി പൂവേ പൊലി പൂവേ.. ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 231. പൂവായ പൂവെല്ലാം പിള്ളേരറുത്തു പൂവാങ്കുറുന്തില ഞാനുമറുത്തു പിള്ളേര്ടെ പൂവെല്ലാം കത്തിക്കരിഞ്ഞൂ എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു പൂവേ പൊലി പൂവേ പൊലി പൂവേ... ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 102 232. മാവേലിമന്നന്‍ വരുന്നനാളില്‍ മാവേലിനാടിനു പൊന്നോണം പൂക്കള്‍ ഇറുക്കണം പൂക്കളം തീര്‍ക്കണം അത്തം പത്തിനു തിരുവോണം ഉയരത്തില്‍ ആടാന്‍ ഈഞ്ഞാലുകെട്ടണം ഓണപ്പാട്ടുകള്‍ ഈണത്തില്‍ പാടണം തുമ്പി തുള്ളണം കുമ്മിടിയിക്കണം അത്തം പത്തിനു തിരുവോണം ആനന്ദ്കൃഷ്ണ, നിലമ്പൂര്‍ 233. മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ആധികള്‍ വ്യാധികളൊന്നുമില്ല ബാലമരണങ്ങള്‍ കേള്‍പ്പാനില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം വെള്ളിക്കോലാദികള്‍ നാഴികളും എല്ലാകണക്കിനു തുല്യമായി കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല. ഗായ്രതി, അരീപ്പറ്റ 234 ഓണം വന്നാലെന്ത്‌ ഓണം വന്നാല്‍ പന്ത്‌ പന്ത്കളിച്ചിട്ടെന്ത്‌ പന്ത്‌ കളിച്ചാല്‍ പൂവ്‌ പൂക്കളമിട്ടാലെന്ത്‌ പൂക്കളമിട്ടാലുഞ്ഞാല്‍ ആടിപ്പാടിട്ടെന്ത്‌ ആടിപ്പാടീട്ടൂണ് ഉകഴിഞ്ഞാലെന്ത്‌ ഉകഴിഞ്ഞാലോണം ഓണംവന്നാലോണം കൊള്ളാമോണം നല്ലോണം വി.കെ. ചന്ദ്രശേഖരന്‍, കൊളായിത്താഴം 235. പൂപൊലി പാടാന്‍ ഈഞ്ഞാലാടാന്‍ ഓണം പൊന്നോണം പൂക്കളിറുക്കാന്‍ പുക്കളമെഴുതാന്‍ ഓണം പൊന്നോണം കണ്ണന്‍ തൃക്ടീരി 236. കൊട്ടാരക്കരയ്ക്കെത്തറ ദൂര്‍ കുട്ടപ്പാ...... കുട്ടപ്പാ ...... കാലുംനീട്ടി വലിച്ചു നടന്നാല്‍ നാലു്‌ നായിക കോവാലാ കൊട്ടാരക്കരച്ചെന്നു കയിഞ്ഞാ കിട്ടാനെന്തു്‌ കുട്ടപ്പാ ആനപ്പിഠോം ചെമുറീം തോനെക്കിട്ടും കോവാലാ മു മുറുക്കിയുടുത്തോടാ മുമ്പേ നടക്കട കുട്ടപ്പാ ഓണം വന്ന്‌ പടിക്കലെത്തി ഓടി നടക്കെട കോവാലാ മേരിടീച്ചര്‍, പാല 237. ഒന്നാം നാട്ടില്‌ ഓണം വന്നപ്പോള്‍ ഓമന മക്കള്‍ക്ക്‌ ചാടിക്കളിക്കണം പാടിക്കളിക്കണം തുമ്പിതുള്ളണം കോലടിക്കണം തിന്തക തെയ്‌ തെയ്‌ രാം നാട്ടില്‌ ഓണം വന്നപ്പോള്‍ മാലോകര്‍ക്കെല്ലാം പൂപറിക്കണം മുറ്റമടിക്കണം പൂക്കളം തീര്‍ക്കണം ചിന്തുകള്‍ പാടണം തിന്തക തെയ്‌ തെയ്‌ മൂന്നാം നാട്ടില്‌ ഓണം വന്നപ്പോള്‍ നങ്ങേലിപ്പെണ്ണിന്‌ 103 ഈഞ്ഞാലാടണം തലയാട്ടിക്കളിക്കണം തേവരെയൊരുക്കണം പൂമുറ്റംമെഴുകേണം തിന്തക തെയ്‌ തെയ്‌ നാലാം നാട്ടില്‌ ഓണം വന്നപ്പോള്‍ ഓണത്തപ്പന്‍ വപ്പടം വേണം പായസം വേണം കാളനും വേണം ഉപ്പേരീം വേണം തിന്തക തെയ്‌ തെയ്‌ അഞ്ചാം നാട്ടില്‌ ഓണം വന്നപ്പോള്‍ ആവണിമാസമി- താനന്ദമാസം കയ്യാങ്കളിയും പുലിക്കളിയും കൈകൊട്ടിക്കളിയും തിന്തക തെയ്‌ തെയ്‌ ആറാം നാട്ടില്‌ ഓണം വന്നപ്പോള്‍ പെണ്ണുങ്ങള്‍ വട്ടത്തില്‍ ചാടിക്കളിച്ചിട്ടും പട പറഞ്ഞിട്ടും വില്ലടിച്ചിട്ടും കുമ്മികളിച്ചിട്ടും തിന്തക തെയ്‌ തെയ്‌ ഏഴാം നാട്ടില്‌ ഓണം വന്നീല തുമ്പി തുള്ളീല പൂക്കളം തീര്‍ത്തീല കോലം വരച്ചില്ല തേവരും വന്നീല തിന്തക തെയ്‌ തെയ്‌ എട്ടാം ........... ഒമ്പതാം ............ വത്താഠ .............. ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി 238. തുമ്പപ്പൂക്കളിറുക്കേണം പുല- രുമ്പോള്‍ പൂക്കളമെഴുതേണം ഓണക്കോടിയുടുക്കേണം തിരു വോണപ്പാട്ടുകള്‍ പാടേണം ഓലന്‍, കാളന്‍, പ്രഥമന്‍ വപ്പട- മോണസ്സുദ്യതകര്‍ക്കേണം ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി 239. കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍ കൂട്ടുകാരെ കുമ്പിട്ടു കുമ്പിട്ടു കുമ്മിയടിക്കുവിന്‍ 164 കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ കോടിയുടുക്കാന്‍ ആടി നടക്കാന്‍ ഓണം പോന്നോണം ഒത്തൊരുമിക്കാന്‍ ഒരുമിച്ചുണ്ണാന്‍ ഓണം പൊന്നോണം മലയാളക്കര താലോലിക്കും ഓണം പൊന്നോണം ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി 240. ഓണപ്പൂക്കള്‍ പറക്കേ ഓണക്കോടി ഉടുക്കേ൦ ഓണത്തപ്പനു കുംഭനിറയ്ക്കാന്‍ ഓണസദ്യ ഒരുക്കേ രമണി, തിരുവമ്പാടി 241. ഒന്നാംതുമ്പിയും ആല്‍പ്പറ്റമക്കളും ഓടി നടപ്പതു തുമ്പിതുള്ളാന്‍ തുമ്പി ഇരുമ്പല്ല ചെമ്പല്ല ഓടല്ല തുമ്പികുടല്‍മാല പൊന്‍മാല ദേവി, ചേര്‍ത്തല 242. പൂവേപൊലി-പൂവേപൊലി പൂവേ പൊലി പൊന്‍പൂവേ ! ആപപൂ വറിക്കേ; ഈ പൂ പറിക്കേ പൂവിന്‍മേലൊക്കെയും തുമ്പിയല്ലോ പുവ്കൊഴിഞ്ഞാലോ തുമ്പിപറന്നാലോ തൃക്കാക്കരയപ്പന്‍ പിണങ്ങിപ്പോയാലോ! ആ പൂ പരിക്കണം, ഈ പൂ പരിക്കണം പൂത്തുമ്പി പൊന്‍തുമ്പി പൂവാലന്‍തുമ്പിയെ വീട്ടില്‍ വരുത്തണം, തിരുവോണമുണ്ണണം പാട്ടുകള്‍ പാടീട്ട്‌ തുള്ളിയാടിക്കണം പൂവേപൊലി-പൂവേപൊലി പൂവേ പൊലി പൊന്‍പൂവേ ! മറിയാമ്മച്ചേടത്തി, കോട്ടയം 243. കാടായ കാടൊക്കെ പൂചൂടിനിന്നേയ്‌ ! തിത്തെയ്ും തകതെയ്യം തിന്തിനം താരാ! കോമനും കോതയും കോടിയുടുത്തേയ്‌ തിത്തെയ്ും തകതെയ്യം തിന്തിനം താരാ! ചാപ്പന്റെ മുറ്റത്തും പൂക്കളം കയ്‌ തിത്തെയ്ും തകതെയ്യം തിന്തിനം താരാ! എല്ലാര്‍ക്കുമെല്ലാര്‍ക്കും പൊന്നോണം വന്നേയ്‌ തിത്തെയ്ും തകതെയ്യം തിന്തിനം താരാ! കെ. വി. ശ്രീധരന്‍, മാസ്റ്റ 244. നാലുകാലുള്ളോരു നങ്ങേലിപ്പെണ്ണിനെ കോലു നാരായണന്‍ കട്ടോം പോയി നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 245. എട്ടപ്പം ചുട്ടപ്പം ഞാനപ്പം ൪ അങ്ങേര്‌ തിന്നപ്പം ഞാനപ്പം ര്‌ പിള്ളേര്‌ തിന്നപ്പം ഞാനപ്പം ര്‌ അമ്മായി വന്നപ്പം ഞാനപ്പം ര്‌ ഓണം വന്ന്‌ കുശാല തന്നെ ഭാനുമതിയമ്മ, കൊല്ലം 246. മാവേലി മന്നന്‍ വരുന്ന നാളില്‍ മാമലനാട്ടിന്നു പൊന്നോണം പൂക്കളറുക്കേണം പൂക്കളം തീര്‍ക്കേണം അത്തം പത്തിനു തിരുവോണം ഉയരത്തിലാടാന്‍ ഈഞ്ഞാലുകെട്ടണം ഓണപ്പാട്ടുകള്‍ ഈണത്തില്‍ പാടണം 105 തുമ്പിതുള്ളണം കുമ്മിയടിക്കണം അത്തം പത്തിന്‌ തിരുവോണം ശ്രീദേവി, ആലുവ 247. ഓണത്തപ്പാ കുടവയറാ എന്നാപോലും തിരുവോണം നാളേയ്ക്കാണേ തിരുവോണം നാക്കിലയിട്ടു വിളമ്പണം ഓണത്തപ്പാ കുടവയറാ തിരുവോണക്കറിയെന്തെല്ലാം? ചോനത്തും ചെറുപയറും കാടും പടലവുമെരിശ്ശേരി വാഴയ്ക്കാചുുപ്പേരി മാമ്പഴമിട്ടൊരു പുളിശ്ശേരി കാച്ചിയമോരും നാരങ്ങാക്കറി വച്ചടി കിച്ചടിയച്ചാറും ഓണത്തപ്പാ കുടവയറാ എന്നാപോലും തിരുവോണം ദേവകി, മാതമംഗലം 248. കറ്റ കറ്റ കയറിട്ടു കയാറാലഞ്ചുമടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടു ചെന്നു കുലുങ്ങിച്ചെന്നു കുലുങ്ങി ചെന്തിരു മാല പൂത്തിരുപൂവേ പൊലി പൂവേ പൊലി പൂവേ ഉത്രാടം അന്തി തൊട്ട്‌ തിരുവോണം പുലര്‍ച്ചയ്ക്ക്‌ ചന്ദന വടിയും കുത്തി കുളം ചാടി കുളിച്ച്‌ വന്ന്‌ ആവണനപ്പലകയിട്ട്‌ മാതേരിങ്ങെഴുന്നെള്ളി അന്നൊരു പൊന്നു രൂപം ഇന്നൊരു മണ്ണു രൂപം കൂടെപ്പിറന്ന പൂവേ പൊലി പുവേ പൊലി പൂവേ ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 249. പുവെയ്ക്കാം പുണര്‍ന്നേക്കാം പൂച്ചുന്‍ ചാലേക്കാം ചാലേ പൊട്ടിരിക്കുന്ന കോവിലുള്ളി ചിരുതേന്റെ അടിയീന്നു മുടിയോളം തമ്പപ്പൂു പൊലിയോളം പൂവേ പൊലി പൂവേ പൊലി 2 കുഞ്ഞുണ്ണിമാഷ്‌, കൊടുങ്ങല്ലൂര്‍ 250. കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേയ വപ്പടോം വേണം പായസോം വേണം തിര്യോണത്തിന്‌ കുഞ്ഞ്യാഞ്ഞേ തിര്യോണം തിര്യോണം മാവേലിത്തമ്പ്പാന്റെ തിര്യോണം കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേയ ഉഈഞ്ഞാലോ ഈഞ്ഞാലോ തിര്യോണത്തിനങ്ങുഞ്ഞാലോ വപ്പടോം വേണം പായസോം വേണം കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേയ കൊടകരയാറ്റില്‌ കൂരി തുള്ളി കൂരിക്കറി കൂരിക്കറി തര്യേണത്തിന്‌ കൂരിക്കറി 166 കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേയ അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌ 251. ഈഞ്ഞാലോ മക്കാണി ഉരിയനെല്ല്‌ പാച്ചോറ്‌ ൭) ഇരിക്കുമ്പം ഓണം വന്ന്‌ മുട്ടൂട്ടോ ഉഈഞ്ഞാലാടാന്‍ വാടീ പെണ്ണേ നല്ലപെണ്ണേ തങ്കക്കൊടീ എനിക്കെന്റെ കാല്‍ കൊയഞ്ഞ്‌ ഒരടിയും നടക്കാന്‍ മേലേ എനിക്കിരിക്കും കൊയക്കന്‍ ചേല എടുത്തുടനേ കൊടിക്കിനമ്മേ ഇനിയെങ്കിലും വാടിപെണ്ണേ നല്ലപെണ്ണേ തങ്കക്കൊടീ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 252. ഒന്നേ ഒന്നേ പോയ്‌ പോയ്‌ ഓരാ കുടുംബം തിരുവാതിര ര രഃ പോയ്‌ പോയ്‌ രാവും പകലും തിരുവാതിര മൂന്നേ മൂന്നേ പോയ്‌ പോയ്‌ മൂവാളുയരത്തില്‍ ഈഞ്ഞാലിട്ടു നാലേ നാലേ പോയ്‌ പോയ്‌ നാടു മുഴങ്ങ്വോളം പാട്ടു പാടി അഞ്ചേ അഞ്ചേ പോയ്‌ പോയ്‌ അയ്യപ്പന്‍ താനതു കേട്ടിരുന്നു ആറേ ആറേ പോയ്‌ പോയ്‌ ആറ്റിലിറങ്ങി കുളി തുടങ്ങി ഏഴെ ഏഴെ പോയ്‌ പോയ്‌ ഏഴെട്ടു പെണ്ണുങ്ങള്‍ മുങ്ങിക്കേറി എട്ടേ എട്ടേ പോയ്‌ പോയ്‌ വട്ടു പുടവ ഞൊറിഞ്ഞുടുത്തു ഒന്‍പതേ ഒന്‍പതേ പോയ്‌ പോയ്‌ വട്ടത്തില്‍ നിന്ന്‌ കളി തുടങ്ങി പത്തേ പത്തേ പോയ്‌ പോയ്‌ പാര്‍വ്വതീകാന്തനെ മാലയിട്ടു. രാധ ടീച്ചര്‍, ഗുരുവായൂര്‍ 253. ഒന്നേ ഒന്നേ പോല്‍ ഓമനയായി പിറന്നാനുണ്ണീ-പൊലി ര€ രം പോല്‍ രില്ലം പുക്കുവളര്‍ന്നാനുണ്ണീ-പൊലി മൂന്നേ മൂന്നേ പോല്‍ മുല്ലയ്ക്കല്‍ കംസനെ കൊന്നാനുണ്ണീ-പൊലി നാലേ നാലേ പോല്‍ നാരായണനെന്നു പേരുണ്ണിയ്ക്ക്‌ -പൊലി അഞ്ചേ അഞ്ചേ പോല്‍ അഞ്ജനം കൊങ്ങ്‌ കണ്ണെഴുതി-പൊലി ആറേ ആറേ പോല്‍ ആനമുഖം വെട്ടി കാഴ്ചവെച്ചു-പൊലി ഏഴേ ഏഴേോ പോല്‍ ഏഴുപേരൊന്നിച്ച്‌ പോന്നാനുണ്ണീ-പൊലി എട്ടേ എട്ടേ പോര പെട്ടെന്നു കംസനെ കൊന്നാനുണ്ണീ-പൊലി ഒമ്പതേ ഒമ്പതേ പോല്‍ ഒമ്പതും പത്തും തിരുവാതിര-പൊലി സരസ്വതി, തൃശൂര്‍ 264. കുഞ്ഞാങ്ങലം തിറ കമ്പളങ്ങാക്കറി തൊക്കിലും തോളിലും തൊക്കഴുത്തിലും വാത്തിയ കാര്‍ക്കെന്തേ ചോദ്യമിത്ര വേണോങ്കി അക്കരട്ടാന്‍ കൂട്ടയാമതി. പരമേശ്വരന്‍ നമ്പൂതിരി, ഷോളയൂര്‍ 167 255. അക്കരെ വീട്ടിന്നും ചെകൊട്ട്‌ ഇക്കരെ വീട്ടിന്നും ചെകൊട്ട്‌ ചാണം തളിക്കെടി കുഞ്ഞിപ്പെണ്ണേ ദീപം കൊളുത്തെടി കുഞ്ഞിപ്പെണ്ണേ തെയ്യം വരണ്‌ തെയും വരണ മുറ്റത്ത്‌ വെക്കം വാ കുഞ്ഞിപ്പെണ്ണേ വിജയമ്മ, ആലപ്പുഴ 256. കൊച്ചുനീല്യേ എന്റെ കൊച്ചുനീല്യേ നീയെവിടെപ്പോണെവിടെപ്പോണു ആയിരം കാവില്‍ വിളക്കുകാണാന്‍ അവിടപ്പോണവിടപ്പോണു തേവന്‍മാര്‍ക്കെന്തല്ലാം നേര്‍ച്ചവേണം? തേവന്‍മാര്‍ക്കെന്തല്ലാം നേര്‍ച്ചവേണം? പൊന്നു നൂലിട്ടൊരു ആനവേണം ആനയക്കെടുപ്പതുചേലവേണം ചേലയൊരുമുറി കള്ളന്‍ കുട്ടു കള്ളന്റെ കൈവെട്ടി പന്തലിട്ടു പത്തപ്പുറത്തഞ്ച്‌ തൂണുതീര്‍ത്തു തൂണിനകത്തൊരു ചെപ്പിരുന്നു ചെപ്പിനകത്തൊരു മുത്തിരുന്നു ആനമദംകേറിചെപ്പെടുത്തു ചെപ്പുകറങ്ങി കടലില്‍വീണു രാമദാസ്‌, തിരുവനന്തപുരം 257. ആ......... ഈ........ ഈ......... കൈതോലപ്പായ വിരിച്ച്‌ പായേല്‌ നെല്ല്‌ വിരിച്ച്‌ കാതുകുത്താനെപ്പം വരും നിന്നമ്മാവമ്മാരു പൊന്നേ... (2) (കൈതോല....) കുന്നത്തങ്ങാടീല്‍ ഷാപ്പിലും കേറി പള്ള നെറച്ച കള്ളും കുടിച്ച്‌ ആട്യാടിയെപ്പൊ വരും നിന്നമ്മാവമ്മാരു പൊന്നേ... (2) (കൈതോല...) കാത്തുരുമ്മി കാരമുള്ള്‌ കാതുകുത്തണ നേരം നോവുമ്പോ കൈനോക്കിയിരുന്നാ മത്യ....ന്റെ പൊന്നേ (2) (കൈതോല....) കാതുകുത്തി കൈതോല തൂക്ക്യപ്പം കടച്ചില്‌ മാല്യോ...ടി പെണ്ണേ ഇപ്പം കാണാനെത്തൊരു ചന്താടി കുഞ്ഞിച്ചിരുതേയി പെണ്ണേ (2) (കൈതോല...) വത്സല ടീച്ചര്‍, മൂഴിക്കല്‍ 258. മാടപ്രാവിന്‌ മാടമുലോും കൂടുലോും വലിയോരു വരിനെല്ല്‌ ചോറാണേലും പുല്ലരി കൊത്തൂലും പുല്ലേല്‍ കെടക്കൂലും കുലമില്ലാ പയ്യന്‌ പെണ്ണ്‌ കൊടുക്കൂലാ പൊന്ന്‌ കൊടുക്കൂലാ കുറു... കുറു... കുറു... കുറു... ഏട്ട നുണ്ണിരഠാജ, തിരുവണ്ണൂര്‍ കോവിലകം 259. നാലകത്ത്‌ നടുമിറ്റത്ത്‌ മുള്ളുപൊന്തിയ മൈലാഞ്ചീ അടിച്ചു മാടിയ മണപ്പുറത്ത്‌ മുളച്ചുപൊന്തിയ മൈലാഞ്ചീ ആലിയാര്‌ തങ്ങള്‌ വറിച്ചുവെച്ച മൈലാഞ്ചീ ബീവി ഫാത്തിമ്മ 109 മുക്കി നനച്ച മൈലാഞ്ചീ കുപ്പിക്കുടം കൊ കോരി നനച്ച മൈലാഞ്ചി പുള്ളി മൈലാഞ്ചീ നാലാണും നാലു പെണ്ണും നിന്നൂരും മൈലാഞ്ചീ അഞ്ജനക്കല്ലിമ്മേ- ലരച്ചുരുട്ടും മൈലാഞ്ചീ വെള്ളിത്തളികയില്‍ വാങ്ങിവെക്കും മൈലാഞ്ചീ പൊന്നും തളികകെറ്‌ മൂടിവെക്കും മൈലാഞ്ചീ വീരാളി പട്ടില്‍ പ്പൊ- തിഞ്ഞുവെയ്ക്കും മൈലാഞ്ചി കല്യാണപ്പെണ്ണുങ്ങള്‍ കയ്യിലിടുന്ന മൈലാഞ്ചി പുള്ളി മൈലാഞ്ചി വീണ, തിരു ന്നാവായ 260. അന്നന്നു കന്നിമാര്‍ മംഗല്യം വാഴുവാന്‍ വച്ചില മൈലാഞ്ചിക്ൊു പൊതിയുന്നു കയ്യാലെ കായും പറിച്ചൊരു കാരണം കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി കാലാല്‍ നടന്നു കനി തിന്ന കാരണം കാല്‍ നഖം തന്നില്‍ പൊതിയുന്നു മൈലാഞ്ചി ത്രേസ്യാമ്മ, നെടുങ്കം 261. മയ പെയ്ത്‌ മയ പെയ്ത്‌ മയയോട്‌ മയതന്നെ നല്ലോര്‌ മയ്യ്യാണേ നെടുങ്കം നെറഞ്ഞിക്കി OMSH ബരമ്പത്ത്‌ പേക്കാച്ചി ചെലക്ക്‌ന്ന്‌ ഓലച്ചാത്തമ്മാര്‌ കുറ്ററ കളിക്ക്‌ന്ന്‌ ഏലത്ത്മ്മേന്ന്‌ വെള്ളി മറിയന്ന്‌ ജാടി നെറഞ്ഞിക്കി ജാന്വോ തിരുമ്പിക്കോ കന്നൂട്ടിഠലേന്ന്‌ തൊ പൊളിയ്ക്ക്‌ന്ന്‌ കോലായിന്നിങ്ങോട്ട്‌ പിര്യോലങ്ങെട്ത്തൂട്‌ കുട്ട്യോളേ കേറിയ്ക്കോ പുതുമയ കൊള്ളാ കയ്യെങ്കിലഞ്ചാറ്‌ ബള്ളി തലേലിട്ടൂടീന്‍ കുമ്പൊത്ത്യോം തല്‍ബെന്യേം പനീം പിടിയ്ക്കാ ഈറ്റാ ഒരഞ്ചാറ്‌ മയ്യ്യങ്ങ്‌ പെയ്താല്‍ കെരിലും സ്വെള്ളാവും പുല്ലും പൊടിക്ക്യല്ലോ മയ പെയ്ത്‌ മയ പെയ്ത്‌ മയയോട്‌ മയ തന്നെ നല്ലൊരു മയ്യ്യാണേ തിര്വാതിരങ്ങ്ടത്തോയി മയ പെയ്ത്‌ മയ പെയ്തീറ്റെല്പാടോം നാസായി എന്തോര്‍ര്‌ മയ്യ്യാത്‌ ലോകാവസാനത്തോയി കോനായി ചെള്യായി ആത്താണേ ചോര്‍ന്ന്‌ പണിയാണേലൊന്നൂല്യാ ഇല്ലേനേ പോയ്ക്കൂടാ ഇന്നലെ ഞാളുടെ പട്ടിണി നിന്നീനാ നുള്ളിട്ട കുട്ക്കേന്ന്‌ മെന്യാനെട്ത്ത്വോയി ൪ പ്ലാവ്ള്ളേന്ന്‌ രണ്ണറെം വിവ്വോയി ഇല്ലെങ്കില്‍ ചക്ക രണ്ണെം പറ്യ്ക്കേനൂ എന്തോര്‍ മയ്യ്യാത്‌ എങ്ങോട്ടും കീഞ്ഞൂടാ കെട്ടിങ്ങ്ട്ട്ട്ത്തീനി ഇമ്മാരിക്കുരിപ്പിനെ ചന്ദ്രന്‍മാഷ്‌, മണാശ്മേരി 262. ഉരുളിയുരുള്ണ്‌ തെയ്ുംതാര മലര്‍പൊരിയണ്്‌ തെയ്ുംതാര തളിര്‌ തളര്‍ണ്‌ തെയ്യംതാര മതിലുപൊളിയ്ണ്‌ തെയ്യംതാര മലര്‍ വിരിയ്ണ്‌ തെയ്ുംതാര കി മ്ണ്‌ തെയ്യുംതാര 109 കു നിക്കണഞാനുമോട്ണ്‌ തെയ്യാ തെയ്യുകം തെയ്യുംതാര അഞ്ജുൂഷ, കളന്‍ തോട്‌ 263. തെച്ചീ വടിവെട്ടീ കുളം കുത്തീ കുറി തൊട്ടു ആനാമദം പൊട്ടി ചിലരുഠോ ചിലരില്ല നിര്‍മ്മല, താമരശ്ശേരി 264. അണ്ണാറക്കണ്ണാവാവാവാ മാമ്പഴം തിന്നാന്‍ വാവാവാ മാമ്പഴം തിന്നു കഴിഞ്ഞാലോ ചക്കപ്പഴം തിന്നാന്‍ വാവാ വാ ചക്കപ്പഴോം തിന്ന്‌ കഴിഞ്ഞാലോ വാഴപ്പഴം തരാം വോ വോളം അങ്കിത്‌, കെട്ടാങ്ങല്‍ 265. ഒന്നേ ഒന്നേ ഓണപ്പൂ ര ൪൭ വെക്ക മൂന്നേ മൂന്നേ മുല്ലപ്പൂ നാലേ നാലേ നാരങ്ങ അഞ്ചേ അഞ്ചേ മഞ്ചാടി ആറേ ആറേ ആമ്പല്‍പ്പൂ ഏഴേ ഏഴേ ഏലക്കാ എട്ടേ എട്ടേ കുട്ടപ്പന്‍ ഒമ്പതേ ഒമ്പതേ തുമ്പപ്പൂ പത്തേ പത്തേ പത്തായം ആത്മജ. പി.എം. ഓമശ്ശേരി 266. കാക്കേ കാക്കേ നീയും വാ കുട്ടന്റെ കാടത്തം കാണാന്‍ വാ പൂച്ചേ പൂച്ചേ നീയും വാ കുട്ടന്റെ പുഞ്ചിരി കാണാന്‍ വാ ആനേ ആനേനീയും വാ കുട്ടന്റെ ആനന്ദം കാണാന്‍ വാ കോഴ്യേ കോഴ്യേ നീയും വാ കുട്ടന്റെ കാതുകം കാണാന്‍ വാ പയ്യേ പയ്യേ നീയും വാ കുട്ടന്റെ പായ്യ്യഠാരം കാണാന്‍ വാ ഗംഗ, പറപ്പൂര്‍ 267. ശ്രീ ഭഗവതി ചിരുതേയി നിനക്കാരീ പൂ തന്നു എനിക്കാരും തന്നതല്ല ഞാനെടുത്തു ചൂടിയതല്ല മുല്ലേടെ ചോട്ടുടെ മുല്ലൊളിപ്പാന്‍ പോയപ്പോള്‍ മുല്ലപ്പു കൊലവിരിഞ്ഞിട്ടെന്‍ മുടിമേലു വീണതാണ്‌ ശ്രീ ഭഗവതി............. ചെമ്പക ................. രാധടീച്ചര്‍, ഗുരുവായൂര്‍ 268. അണ്ണാറക്കണ്ണാ മുറിവാലാ അ്യാലൊന്ന്‌ പഴുപ്പായോ കാക്കച്ചുീ കരിംഞ്ചുീ കര്‍ക്കടം പിറന്നതറിഞ്ഞില്ല്ലേ ചന്ദ്രിക, എറണാകുളം 269. കൊച്ചീന്നൊരു കാക്ക വന്നു കോഴിക്കോട്ടു കൂടു കെട്ടി കൊയിലലാ മുട്ടയിട്ടു തലശ്ശേരീ മക്കളാക്കി ജാനകിയമ്മ, മേപ്പള്ളി 170 270. അയ്യപ്പന്മമ്മാ നെയ്യപ്പം ചൂട്ടു കാക്ക കൊത്തി കടലിലിട്ടു ചക്കിപ്പരുന്ത്‌ കൊത്തിയെടുത്തു ചക്കീന്റെ മക്കള്‌ കൊത്തിപ്പറിച്ചു രാജേന്ദ്രന്‍, മെഡിക്കല്‍കോളേജ്‌ 271. എന്തോന്ന്‌ ചാന്തോന്ന്‌ ചാന്തെങ്കില്‍ മണക്കൂലേ മണക്കുന്ന പൂവല്ലേ പൂവെങ്കില്‍ കെട്ടൂലെ കെട്ടുന്ന കയറല്ലേ കയറെങ്കില്‍ ചുറ്റൂുലെ ചുറ്റുന്ന പാമ്പല്ലേ പാമ്പെങ്കില്‍ കൊത്തുലേ കൊത്തുന്ന കോഴ്യല്ലേ കൊക്കക്കോ കൊക്കരകോ മനീഷ. കെ. പത്തനാപുരം 272. കൊച്ചീലൊരച്ചിക്ക്‌ മീശവന്നു കൊല്ലത്ത്‌ കൊച്ചുണ്ണി മുട്ടയിട്ടു ഇടവഴി തിങ്ങി രീച്ച ചത്തു കൊതുകിന്റെ മുതുകത്തൊരാന കേറി ദേവി, ചേര്‍ത്തല 273. ആരാന്റെ കത്തി എന്നെ വന്ന്‌ കുത്തി ഞാനൊരുതട്ട്‌ കത്തി ര്‌ കം കത്തി കൊല്ലന്‍ കൊധായ്‌ തട്ടി മൂട്ടി മിനുക്കി പുതുപുത്തന്‍ കത്തി കത്തി നല്ല കത്തി മാങ്ങായിങ്ങ്‌ കൊ വി. കെ. സതീശന്‍, തളിപ്പറമ്പ്‌ 274. തുമ്പപ്പൂുവേ-പൂത്തിരളേ നാളേക്കൊരു വട്ടി പൂ തരുമോ ആയ്ക്കില-ഈയ്ക്കില ഇളം കൊടി പൂക്കില പിന്നെ ഞാനെങ്ങനെ പൂതരോ കാക്കപ്പൂവേ..... അരിപ്പൂവേ ...... ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 275. കല്ലിടുമ്പിലെ കരുതലെ നീയെന്നോട്‌ കളിക്ക നീയെന്നോട്‌ കളിച്ചാല്‍ ചുലോിട്ട്‌ പിടിക്കും ഞാന്‍ ചുലോട്ട്‌ പിടിച്ചിട്ട്‌ പാറേമ്മേലിട്ട്ടിക്കും ഞാന്‍ ആര്‍.സി. കരിപ്പത്ത്‌, പയ്യന്നൂര്‍ 276. കുന്നിമണീ കുന്നിമണീ കുന്നിക്കുരുമണി പൊന്നുമണി 171 കണ്ണെഴുതി ചുഴൊുതി കാട്ടി കണ്‍മണി കുഞ്ഞിമണി വിജീഷ്‌, പത്തനാപുരം 277. വെള്ളരി വളപ്പില്‍ തീയെത്തി നായരെ പന്നക്ക്‌ തീപറ്റീ തച്ചു കെടുക്കാന്‍ തച്ചത്തി കെ. വി. ശ്രീധരന്‍, മാമ്പറ്റ 278. തട്ടിന്‍പുഠത്തൊരു ചുലെൊിക്കുഞ്ഞിനെ പൂച്ചപിടിച്ചപ്പോള്‍ കിക്കികീ.... ചിക്കിപ്പെറുക്കുന്ന തള്ളച്ചികോഴിയെ കള്ളന്‍ പിടിച്ചപ്പോള്‍ കൊക്കക്കോ... കൂട്ടില്‍ കിടന്നൊരു വെള്ളച്ചിപ്പട്ടിയെ കുട്ടനടിച്ചപ്പോള്‍ ബൌ ബൌ ബഈ.. പൊട്ടക്കുളത്തിലെ പോക്കാച്ചി പെണ്ണിനെ പാമ്പു പിടിച്ചപ്പോള്‍ ക്രോം.. ക്രോം... ക്രോം... വല്ലാതെ വാശിപിടിക്കുന്ന കുഞ്ഞിനെ അമ്മ അടിച്ചപ്പോള്‍ അയ്യയ്യോ... വി.കെ. ചന്ദ്രശേഖരന്‍, കൊളായിത്താഴം 279. അമ്പാട്ടമ്മേ അമ്പാട്ടമ്മേ ദാ ഒരു പചൈക്കുട്ടി നെല്ലു തിന്ന്ണൂ വടിട്ത്ത്‌ അടിച്ചോടിക്കിന്‍ ന്ന്ട്ടും പോണില്ല കല്ലെടുത്തെറിയിന്‍ ന്ന്ട്ടും പോണില്ല ഒലക്കട്ത്ത്‌ അടിക്കിന്‍ ന്ന്ട്ടും പോണില്ല ചൂടുവെള്ളമൊഴിക്കിന്‍ ന്ന്ട്ടും പോണില്ല അമ്പാട്ടമ്മ അങ്ങ്ട്‌ വര്വാ വേ പൈക്കുട്ട്യങ്ങ്ട്‌ പോവ്വാ വേ അമ്പാട്ടമ്മങ്ങ്ട്‌ വര്വാ നല്ലത്‌ ഹേമ, വടശ്ശേരി 280. കട്ടുറുമ്പിനു കാതു കുത്ത്‌ ഞങ്ങണം പുല്ലിന്‌ വേലി കെട്ടി അവിടുന്നു കിട്ടി ഉരിയരി ഇവിടുന്നും കിട്ടി ഉരിയരി കാച്ചിക്കുടിക്കാ വെറകിന്‌ പോയപ്പം വെറകേ കത്‌ ചോര ചോര കെഴുകാന്‍ ആറ്റീ ചെന്നപ്പം ആറ്റിലപ്പ്ടി വാള വാളേപ്പിടിക്കാന്‍ വള്ളിക്ക്‌ പോയപ്പോ വള്ളിമേ തട്ടി പ്പിര്‍.... കുസുമകുമാരി, കൊല്ലം 281. മാടായിത്തിരിച്ചെങ്ങക്കോലോത്തെ മാണിക്കത്തമ്പാട്ടി പൂവിരുന്നു പൂവിരന്പമ്മേയമ്മാണിക്കത്തമ്പാട്ടി പൂക്കൈ നിറയെ ഞാന്‍ പൂുവ്വുംവെച്ചു പൂച്ചന്തം കിട്ടോ പൂനെറം കിട്ടോ എന്നമ്മോ തമ്പാട്ടി പൂവിരന്നു പൂച്ചന്തം കല്ലോ പൂനിറം കൊല്ലോ പൂമണം കിട്ടു പൂവിരന്നോ ഗാരി, മാങ്കാവ്‌ കോവിലകം 282. ഇന്നലെ ഞാനൊരു മുല്ല നട്ടു മുല്ലയ്ക്ക്‌ മുക്കുടം വെള്ളമൊഴിച്ചു നാളേയ്ക്ക്‌ മുന്നാഴി പുവിറുക്കാം... എന്തിലറുക്കു മുല്ലപ്പൂവ്‌ കയ്യിലറുക്കോ മുല്ലപ്പൂവ്‌ കയ്യിലറുത്താലോ കരിയും പുവ്‌ 172 എന്തിലറുക്കു മുല്ലപ്പൂവ്‌ മുിലറുക്കോു മുല്ലപ്പൂവ്‌ മിലറുത്താലോ മുഷിയും പൂവ്‌ എന്തിലറുക്കേു മുല്ലപ്പൂവ്‌ വെള്ളിത്തളികേലറുക്കാം പൂവ്‌ വെള്ളിത്തളികേലറുക്കാം പൂവ്‌ വെള്ളിത്തളിക നിറയോളമറുത്തു പൊന്നിന്‍ തളിക കൊകെ മൂടി നീട്ടത്തിലായിരം മാല കോര്‍ത്തു. ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 283. നല്ലതു നല്ലതു കുട്യോളേ പയറ്റിന്‍ പച്ചില ഉപ്പേരി നല്ലതു നല്ലതു കുട്യോളേ തകരപ്പച്ചില ഉപ്പേരി നല്ലതു നല്ലതു കുട്യോളേ മുരിങ്ങാപ്പച്ചില ഉപ്പേരി നല്ലതു നല്ലതു കുട്യോളേ ചീരപ്പച്ചില ഉപ്പേരി നല്ലതു നല്ലതു കുട്യയോളേ താളിന്‍ പച്ചില ഉപ്പേരി നല്ലതു നല്ലതു കുട്യയോളേ ചേനപ്പച്ചില ഉപ്പേരി മുക്കം ഭാസി 284. മണ്ണേ നമ്പി ഏലേലോ മരമിരിക്ക്‌ ഐലസാ മരത്തേ നമ്പി ഏലേലോ കൊമ്പിരിയ്ക്ക്‌ ഐലസാ കൊമ്പേ നമ്പി ഏലേലോ ഇലയിരിയ്ക്ക്‌ ഐലസാ ഇലയെ നമ്പി ഏലേലോ പുവിരിയ്ക്ക്‌ ഐലസാ പൂവേ നമ്പി ഏലേലോ കായിരിയ്ക്ക്‌ ഐലസാ കായ്‌ നമ്പി ഏലേലോ പളമിരിയ്ക്ക്‌ ഐലസാ പളത്തെ ഏലേലോ നീയിരിയ്ക്ക്‌ ഐലസാ ഉന്നെ നമ്പി ഏലേലോ ഞാനിരിയ്ക്ക്‌ ഐലസാ സൂഭാഷ്‌, വയ നാട്‌ 285. പൂപത്ത്‌ വന്നിനി മാവ്‌ മൊട്ടു മൊളച്ചിനി മാവ്‌ മാങ്ങ പിടിച്ചിനി മാവ്‌ മാങ്ങ ത്റാവിനി മാവ്‌ സിവിക്‌ കൊടക്കാട്‌, കാസര്‍കോഡ്‌ 286. ആലിന്‍കൊമ്പില്‍ തുമ്പത്ത്‌ ആനയ്ക്കുരൊാരു ഈഞ്ഞാലല്‍ ആകാശംതൊട്ടാടിപ്പാടാന്‍ ആരോ കെട്ടിയ ഈഞ്ഞാലല്‍ പാര്‍വതി, ഓമമ്ലേരി 287. തെങ്ങിന്‍ വിശേഷങ്ങള്‍ കേള്‍പ്പിനെല്ലാവരും കാട്ടാനയെക്കെട്ടാം കരടിയെക്കെട്ടാം ചത്തോരു മാടിനെ തോലിട്ടുകെട്ടാം ചാവാത്തമാടിനെ കയറിട്ടുകെട്ടാം കുിലെ വെള്ളത്തെ മേല്പ്പോട്ടുകേറ്റാം കൊമ്പത്തെച്ചക്കയെ കീഴോട്ടിറക്കാം കിഴവന്‍മാര്‍ പോകുമ്പോള്‍ താലത്തിരിക്കാഠം കിഴവിമാര്‍ പോകുമ്പാള്‍ ചുലൊന്നുചീന്താം ആത്തേമാര്‍ പോകുമ്പോള്‍ കാതോലചീന്താം മന്നിങ്ങതിന്നീടാം പല്ലിടകുത്തിടാം താരച്ചെക്കനു ചെത്താനും കൊള്ളാം അങ്ങാടിപ്പിള്ളേര്‍ക്കു മോന്താനും കൊള്ളാം കെ. വി. ശ്രീധരന്‍, മാമ്പറ്റ 288. പേരില്ലാ നാട്ടിലൊരു പേര മരം പൂത്തേ പേരിനു നാലഞ്ചു പൂവുഠയ്‌ തെയ്തോ പൂവിന്നു താഴയായ്‌ കായുഠയ്‌ തെയ്തോ പേരില്ലാ നാട്ടിലെ പേര കായ്ചപ്പോള്‍ 173 പേരയ്ക്കാ കൊതിയന്മാര്‍ പേരച്ചുവട്ടില്‍ പേരയ്ക്കാ നോക്കി കിടപ്പായ്‌ തെയ്തോ പേരയ്ക്കാ മൂത്ത്‌ നിറം മാറിയപ്പോള്‍ താഴെ കൊതിയന്മാര്‍ കളിയായി തെയ്തോം കളിമൂന്നു കളിയ്ക്കു മ്പോളൊരു നാളിലയ്യോ കിളവന്നു പേരയ്ക്ക തിന്നല്ലോ തെയ്തോ സുധ, ചേവായൂര്‍ 289. തൂരിയന്‍ തമ്പുരാന്‍ കെയക്കുദിച്ചപ്പോള്‍ കെയക്കത്തെ മാനത്ത്‌ ചെമ്പട്ടുവിരിച്ചല്ലോ തൂരിയന്‍ തമ്പുരാന്‍ ഉദികൊങ്ങുണരുന്നേ എന്നും പുനെറമിട്ടങ്ങുദിയ്ക്കണേ പകവാനേ തെറ്റിച്ച നെറമിട്ടങ്ങുദിയ്ക്കണേ പകവാനേ വായപ്പും നെറത്തിലോ കോയിപ്പും നെറത്തിലോ? തൂരിയന്‍ തമ്പുരാന്‍ കാരിയം പറഞ്ഞപ്പം ഇരുളളെല്ലാം മറഞ്ഞല്ലോ പൊയവെള്ളം തെളിഞ്ഞല്ലോ കാവലം കൊടുക്കുന്ന കനിവെള്ള തമ്പുരാന്‍ തീവെട്ടം കൊളുത്തിനെ കനിവെള്ള തമ്പുരാന്‍ കരുമുന്‍ കറുപ്പിന്റെ തല തല്ലിപ്പറിയ്ക്കിണേ ഒരു തെനോം മൊടങ്ങല്ലേ കനിവെള്ള പകവാനേ കതിരൊള്ള പകവാനേ കണികന്നൊയരുണേ കണികാണാന്‍ പൊരമുറ്റം തൊയ്തു ഞാനെങ്ങ്ണേ കണികാണാന്‍ പൊരമുറ്റം തൊയ്തുഞാനെ കല്ല്യഠണി, കരിപ്പത്തുചാല്‍ 290. വന്നുദിച്ചേ നിന്നുദിച്ചേ ആതിത്യപകവാനും ഇന്നന്തെ പകവാനും വന്നുദിച്ചാനിത്തറ താമസിച്ചേ (വന്നു) ആനകേറാമാമലയില്‍ ആനകളികു താമസിച്ചേ (വന്നു) ആടുകേറാ മലയില്‍ ആടുകളികു താമസിച്ചേ (വന്നു) കുതിരകേറാമലയില്‍ കുതിരകളികു താമസിച്ചേ (വന്നു) കുയിലുകൂകാ മലയില്‍ കുയിലൂത്ത്‌ കേട്ട്‌ താമസിച്ചേ (വന്നു) മയിലുകേറാ മലയില്‍ മയിലാട്ടം കുതാമസിച്ചേ (വന്നു) കോഴികേറാ മലയില്‍ കോഴിപ്പോര്ക്‌ താമസിച്ചേ (വന്നു) തത്ത കേറാമലയില്‍ തത്തപ്പായ്യാരംകേട്ട്‌ താമസിച്ചേ (വന്നു) (്രസാദ്‌, വടകര 291. അമ്പിളിയമ്മാവാ ചൊല്ലൂ കുമ്പിളിലെന്താന്നേ പാലുവഴിയുന്നേ മാനം പാല്‍ക്കടലാവുന്നേ കുഞ്ഞിനും തന്നുടെ പൈമ്പാല്‍ കുമ്പിള്‍ നിറച്ചില്ലേ ഭാനുമതിയമ്മ, കൊല്ലം 292. അമ്പിളിയമ്മാവാ വെള്ളി- ത്താലത്തിതെന്തു്‌? വാരിയെറിഞ്ഞല്ലോ പൂക്കള്‍ മാനം നിറഞ്ഞല്ലോ താലത്തില്‍ നിന്നൊരു പൂ-മാമന്‍ താഴ്ത്തിടുകയില്ലേ ഈശ്വരിയമ്മ, ഭംഗിപുരം 293. കുന്നായ കുന്നിന്‍മേല്‍ കൊന്നമരത്തിന്‍മേല്‍ പൊന്നിന്‍ പൂത്താലി ചാര്‍ത്തിയതാരാ ഞാനല്ല നീയല്ല കന്നി നിലാവല്ല കര്‍ക്കിടകക്കാഠല്ല മകരത്തിന്‍ മഞ്ഞല്ല മേടവിഷുവിനു കണി കാണാന്‍ നല്ലൊരു മീനവെയിലൊളി തൂക്കിയതാവാഠം ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 294. മിന്നുന്നവെള്ളം മിനുങ്ങുന്നവെള്ളം മിന്നായി മിന്നിത്തെളിയുന്ന വെള്ളം 174 ആദര്‍ശ്‌, കുറ്റിപ്പാല 295. ആ വരുന്നതൊരാന ഈ വരുന്നതൊരീച്ച ആനയുമീച്ചയുമങ്ങനെയങ്ങനെ യടുത്തടുത്തുവരുന്നു ആനയ്ക്കുഠോ പേടി ഈച്ചയ്ക്കുഠോ പേടി ആന താഴെം പോയി ഈച്ച മേലേം പോയി. ആര്യ, കല്ലു രൂട്ടി 296. വരൊരു കുരങ്ങച്ചന്‍ മുരുങ്ങേമ്മേക്കേറി മുരിങ്ങേമ്മേക്കേറീട്ട്‌ തിരിഞ്ഞൊന്നു കളിച്ചു തിരിഞ്ഞോന്നു കളിച്ചിട്ട്‌ മറിഞൊൊന്നു കളിച്ചു മറിഞ്ഞൊന്നു കളിച്ചപ്പം മറിഞ്ഞൊന്നു വീണു 175 മറിഞ്ഞൊന്നു വീണിട്ടും തിരിഞ്ഞൊന്നു വീണു. മോഹനകൃഷ്ണന്‍, മഞ്ചേരി 297. കുടാട്ടീലെ കുഞ്ഞയ്യപ്പന്‍ കുഞ്ഞയ്യപ്പനാന വരുന്ന്‌ ആനവരുന്നേ ആനവരുന്നേ കുഞ്ഞയ്യപ്പനാന വരുന്നു കലക്കവെള്ളോം തെറ്റിത്തെറിച്ചേ കൂവത്തും വലിച്ചൊടിച്ചേ ആന.............ന്ന്ട കുഞ്ഞിക്കൈയൊന്ന്‌ മുമ്പ്‌ ചവിട്ടി കുഞ്ഞിത്തലയൊന്ന്‌ വട്ടംകറക്കി ആന........................ന്ന്ദ കൊച്ചുമുറം പോലെ ചെവിയൊന്നാട്ടി തുമ്പികൈയ്യും നീട്ടിക്കെ്‌ ആനവരുന്നേ..........................ന്നു൦ പഴംകൊടുക്കെട പനകൊടുക്കെട കൊട്ടത്തേങ്ങ കുഞ്ഞയ്യപ്പന്‌ രാമചന്ദ്രന്‍, പറപ്പൂര്‍ 298. പയ്യേ പയ്യേ നീയെന്തിങ്ങനെ കുഞ്ഞിനു പാല്‌ കൊടുക്കാത്തു കൊടുക്കാമേ ഞാന്‍ കൊടുക്കാമേ ഞാന്‍ പാടത്തു പുല്ലു മൊളച്ചോട്ടെ പുല്ലെ പുല്ലെ നീയെന്തിങ്ങനെ പാടത്തുചെന്നു മുളക്കാത്തു മുളയക്കാമേ ഞാന്‍ മുളയക്കാമേ മാനത്തു മഴയൊന്നു പെയ്തോട്ടെ മഴയെ മഴയെ നീയെന്തിങ്ങനെ മാനത്തു നിന്നങ്ങു പെയ്യാത്തു പെയ്യാമെ ഞാന്‍ പെയ്യാമെ കരയാതമ്മിണി കരയാതെ മാനവേദന്‍രാജ, മഞ്ചേരി 299. കൂനാ കൂനാ എവിടെപ്പോണൂ ആനക്കൊളത്തില്‍ കുളിക്കാമ്പോണൂ ആന വന്നെങ്കിലെന്തു ചെയ്യും? കൂനു വലിച്ചൊരു കുത്തു കൊടുക്കും. വിജയമ്മ, ആലപ്പുഴ 300. ഓന്തായൊരോനത്തെല്ലാം ഓണപ്പറമ്പില്‍ താന്നീടെ മോളീന്ന്‌ കൂട്ടം പറയ്ണ്‌ കാരോന്തായീടിനൊരോന്ത്‌ പറയ്ണ്‌..ഓന്റെ പാറയ്ക്കടക്കാല്‍ ഞാനിന്ന്‌ നിര്‍ത്തും വെള്ളോന്തായീടിനോരോന്ത്‌ പറയണ്‌ ഓന്റെ വെള്ളത്തില്‍ മുക്കല്‌ ഞാനിന്ന്‌ നിര്‍ത്തും നീലോന്തായിട്ടിനോരോന്ത്‌ പറയ്ണര്‍ഓാന്റെ നീലത്തില്‍ മുക്കല്‌ ഞാനിന്ന്‌ നിര്‍ത്തും ഒന്നുകില്‌ വണ്ണത്താനച്ചീന്യൊയിയ്ക്കണം അല്ലെങ്കില്‌ വണ്ണത്താന്‍ വാലായ്മ ചെയ്യണം നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 176 301. കുറ്റിക്കയ്യുകുറുങ്കയ്യോടെ ഓടുന്നപൂച്ച കുറുമ്പൂച്ച അങ്ങേതിലമ്മ തേങ്ങാതിരുമ്മുന്നു ആ മണം കേട്ടോടുന്ന പൂച്ച ഓടുന്ന പൂച്ചകുറുമ്പൂച്ച അങ്ങേതിലമ്മ മീന്‍വെട്ടുമ്പോ ആ മണംകേട്ടോടുന്ന പൂച്ച ഓടുന്ന പൂച്ച കുറുമ്പൂച്ച തിരുവാതിരന്‍, മൈലയ്ക്കല്‍ 302. തത്തമ്മേ തത്തമ്മേ നമ്മള്‌ തമ്മില്‌ കൊത്ത അന്റെ ചിലും ചോപ്പ്‌ എന്റെ ചിലും ചോപ്ലറ്‌ നമ്മള്‍ തമ്മില്‍ കൊത്ത്യാല്‍ നമ്മള്രും ചാവൂല ഗീതാമണി, ചോക്കൂര്‍ 303. റാകിപ്പറക്കുന്ന ചെമ്പരുന്തേ, നീയുഠോ മാമാങ്ക വേലകു വേലയും കു വിളക്കും കു കടലില്‍ തിര കു കപ്പല്‍ കു. സ്വപ്ന, ചാത്തമംഗലം 304. മുറ്റത്ത്‌ മുരിക്ക്‌ ഇട്ട്‌ മുരിക്കിന്‍മേല്‍ കരിമ്ിട്ട്‌ കരുമ്പും തിന്ന്‌ ഇരിക്കുന്ന കുരങ്കപക്ഷി മാനത്തു മണിയന്റെ മകളും പെറ്റ്‌ ഇരിക്കുന്നു വേഗം ചെന്ന്‌ അറിഞ്ഞുവാ കുറിഞ്ഞിത്തത്തേ മുറ്റത്ത്‌ കിണര്‍ വെട്ടി വട്ടകം വച്ചിട്ട്‌ വട്ടകം നിറച്ചിട്ട്‌ വെള്ളം തരാം ഒന്നാം കിളി വാരാം കിളി വാ വാ എന്റെ ചെറുകിളി വെള്ളം കുടി. കുഞ്ഞു മോന്‍, പാല 305. തത്തി ത്തത്തി താളത്തില്‍ തുള്ളും തത്തമ്മേ തഞ്ചം നോക്കി തക്കത്തില്‍ തുള്ളും തത്തമ്മേ നിന്റെ പേരെന്താപറഞ്ഞില്ലല്ലോ നിന്റെ നാടേതാ അറിഞ്ഞില്ലല്ലോ പാറിപ്പാറിപ്പോകാതെ ദൂരെ ദൂരെ മാറാതെ പേരെന്താ നാടേതാ ചൊല്ലൂതത്തമ്മേനിന്റെ പേരെന്താ നാടേതാ ചൊല്ലൂതത്തമ്മേ പോരു പോരുനീ പാലുതരാം പുത്തരിച്ചോറാല്‍ മാമുതരാം വട്ടുമെത്ത തന്നീടാം വട്ടുറുമ്മാല്‍ കെട്ടിടാം പാട്ടുപാടിയുറക്കാം ഞാന്‍ പോരു തത്തമ്മേ മിനി, തൃക്ടയൂര്‍ 306. അണ്ണാറക്കണ്ണാ തൊണ്ണൂറ്‌ മൂക്കാ എനിയ്ക്കൊരു മാമ്പഴം കടം തര്വോ കാക്കച്ീ കരിംചുീ കര്‍ക്കടം വന്നതറിഞ്ഞില്ലെ അപ്പു, മ്മൈത 307. വാനില്‍ പഠക്കുന്ന ചെമ്പരുന്തേ വാനില്‍ നീയെന്തെല്ലാം കാഴ്ച കു സൂര്യനെക്കു മേഘങ്ങള്‍ കു മേഘങ്ങള്‍ ചാര്‍ത്തിയ വില്ലു കു വിനീത്‌, പത്തനാപുരം 308. അക്കരക്കാവിലെ ചക്കരമാവിലെ കാക്കച്ചി പെണ്ണിനു കല്യാണം മാറില്‍ മരതകപ്പൂമാല മേനിയില്‍ മിന്നുന്ന പൂഞ്ചേല കൊക്കു തുളച്ചൊരു മുക്കുത്തി കാല്‍ നഖമാറിലും മൈലാഞ്ചി മാന്തളിര്‍ തോരണം തുക്കിട്ട്‌ മാമ്പു നീളെ വിരിച്ചിട്ട്‌ മാവിന്‍ കൊമ്പത്തല്ലോ പെണ്ണിനു മംഗല്യപ്പന്തല്‍ പൂപ്പന്തല്‍ 177 മാവിന്‍ കൊമ്പത്തെ കല്യാണപ്പന്തലില്‍ കാക്കക്കറുമ്പന്‍ മണവാളന്‍ കാക്കച്ചി പെണ്ണിനെ മാലയിടാന്‍ കാക്കതൊള്ളായിരം കാക്കകള്‍ ചേര്‍ന്നല്ലോ കൈകൊട്ടിപ്പാടുന്നു കാ..........കാ.........കാ................... ഷീജ, റാന്നി 309. ഇന്നലെ ഞാനൊരു ചേരയെക്കു ചേര പടം വിടര്‍ത്തി ഞാന്‍ മുറയമുയര്‍ത്തി ചേര കണ്ണുരുട്ടി ഞാന്‍ കല്ലുരുട്ടി ചേര മടയിലൊളിച്ചു ഞാന്‍ മുറിയിലൊളിച്ചു പി. രാമചന്ദ്രന്‍, എറണാകുളം 310. മുത്തശ്ലാ ഞാനൊരു പാമ്പിനെ കു നീട്ടിപ്പറയെട പടം വിരുത്തി ചുരുക്കി പറയെട പാഞ്ഞുപോയി കുഞ്ഞുണ്ണിമാഷ്‌ 311. കട്ടുറുമ്പിന്റെ കല്ല്യാണത്തിനു കാട്ടിലെന്തൊരു മേളാങ്കം നാട്ടുകാര്‍ വന്നു വീട്ടുകാര്‍ വന്നു കേട്ടവരൊക്കെ വിരുന്നുവന്നു അരിയുമായ്‌ ചുലൊി വന്നു വിറകുമായിട്ടാനയും വന്നു വെച്ചു വിളമ്പാനീച്ചയും വന്നു വേവു നോക്കാന്‍ പൂച്ചയും വന്നു പരിപ്പുവെച്ചു പായസം വെച്ചു വച്ചടി കിച്ചടി തോരനും വെച്ചു എല്ലാര്‍ക്കും കിട്ടീ എല്ലാര്‍ക്കും കിട്ടി എനിക്കുമാത്രം കിട്ടീല്ല. എനിക്കുമാത്രം കിട്ടീല്ല. നിഖില്‍ കൃഷ്ണന്‍, പത്തനാപുരം 312. മഞ്ഞച്ചേരെ നെന്റെവാലെന്ത്യേ? തമ്പുരാന്‍ മിറ്റൂടെ പ്പോന്നു ഞാനും തമ്പുരാര്‍ക്കെന്തിന്‌ ചേരവാല്‍ പൂണൂല്‍ചരടിന്‌ കൊള്ളാമല്ലോ മഞ്ഞച്ചേരെ നെന്റെവാലെന്ത്യേ? എമ്പ്പാന്‍മാര്‍ മിറ്റുടെ പോന്നുഞാനും എമ്പ്പാന്‍മാര്‍ക്കെന്തിനി ചേരവാല്‍ താലിച്ചരടിനും കൊള്ളാമല്ലോ മഞ്ഞച്ചേരെ നെന്റെവാലെന്ത്യേ? വട്ടന്മാർ മിറ്റൂടെ പ്പോന്നു ഞാനും പട്ടന്മാര്‍ക്കെന്തിന്‌ ചേരവാല പാളയ്ക്കാത്താറിനും കൊള്ളാമല്ലോ മഞ്ഞച്ചേരെ നെന്റെവാലെന്ത്യേ? നായന്മാര്‍ മിറ്റൂടെ പ്പോന്നു ഞാനും നായന്മാര്‍ക്കെന്തിന്‌ ചേരവാലല്‍്‌ പാളേങ്കയറിനും കൊള്ളാമല്ലോ മഞ്ഞച്ചേരെ നെന്റെവാലെന്ത്യേ? മാപ്പിള മിറ്റുടെ പ്പോന്നു ഞാനും മാപ്പിളാര്‍ക്കെന്തിന്‌ ചേരവാല്‌ കാളക്കയറിനും കൊള്ളാമല്ലോ വി. കെ. സതീശന്‍, തളിപ്പറമ്പ്‌ 313. ആ ആ ആലമരം ആലിന്മീതെ തത്തമ്മ മാമാമാവ്മരം മാവിന്മേലെ കുയിലമ്മ 178 പാപാപാലമരം പാലമരത്തില്‍ പൂവമ്മ പൂവമ്മയ്ക്കൊരു പൊന്നുമ്മ അമ്മേടുമ്മ പൊന്നുമ്മ തീര്‍ത്ഥദാസ്‌, ആനയാങ്കുന്ന്‌ 314. മൂളുന്ന വ മുരളുന്ന വ താമരച്ചോലയില്‍ തേനുഠോവ൦ അനു ശ്രീ, ഏഴിമല 315. ആരാണവിടെ പുഴിക്കഴിയില്‍ ഞാനാണല്ലോ കുഴിയാന അനു ശ്രീ, ഏഴിമല 316. തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരു വട്ടിപു തരണേ തെച്ചിപ്പുവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂതരണേ കാക്കപ്പൂവേ പൂത്തിരളേ നാളേക്കൊരു വട്ടി പൂതരണേ വേലിപ്പൂവേ പൂത്തിരളേ നാളേക്കൊരു വട്ടി പൂതരണേ മുക്കുറ്റിപ്പൂുവേ പൂത്തിരളേ നാളേക്കൊരു വട്ടി പൂതരണേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി സബിത, ചേവായൂര്‍ 317. അമ്മാവന്‍ വന്നീല സമ്മാനം തന്നീല എന്തെന്റെ മാവേലീ ഓണം വന്നേ ! അമ്മായി വന്നില നെല്ലൊട്ടും തന്നീല എന്തെന്റെ മാവേലി ഓണം വന്നേ! കാര്‍ന്നോരു വന്നീല കോടി മുറിച്ചീല എന്തന്റെ മാവേലി ഓണം വന്നേ പൊന്നളിയന്‍ വന്നീല പൊന്നാരൃയന്‍ കൊയ്തീല എന്തെന്റെ മാവേലി ഓണം വന്നേ കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 318. ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല എന്തെന്റെ മാവേലി ഓണം വന്നു ചന്തയ്ക്കു പോയീല നേന്ത്രക്കവാങ്ങീല എന്തെന്റെ മാവേലി ഓണം വന്നു പന്തുകളിച്ചീല പന്തലുമിട്ടീല എന്തെന്റെ മാവേലി ഓണം വന്നു അമ്മാവന്‍ വന്നീല സമ്മാനം തന്നീല എന്തെന്റെ മാവേലി ഓണം വന്നു അച്ഛനും വന്നീല ആടകള്‍ തന്നീല എന്തെന്റെ മാവേലി ഓണം വന്നു നെല്ലുമുണങ്ങീല തെല്ലുമുണങ്ങീല എന്തെന്റെ മാവേലി ഓണം വന്നു പിള്ളേരു വന്നീല പാഠം നിറുത്തീല എന്തെന്റെ മാവേലി ഓണം വന്നു തട്ടാനും വന്നില്ല താലികള്‍ തീര്‍ത്തീല എന്തെന്റെ മാവേലി ഓണം വന്നു കുഞ്ഞേലിപ്പെണ്ണിന്റെ മുത്തികറക്കുന്നു എന്തെന്റെ മാവേലി ഓണം വന്നു നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല എന്തെന്റെ മാവേലി ഓണം വന്നു കെ. വി. ശ്രീധരന്‍, മാമ്പറ്റ 319. കോയിക്കാ വാതുക്കെ 1/9 തീയിക്കു പോയപ്പോ നത്തു കടിച്ചെന്റെ കൈയൊടിഞ്ഞേ ! കൊച്ചു പുച്ചയ്ക്കിത്ര പാലുകൊടുത്തപ്പോ കൊച്ചു പൂച്ച നക്കി കൈനിവര്‍ന്നേ ! കെ. വി. ശ്രീധരന്‍, മാമ്പറ്റ 320. അണ്ണാ അണ്ണാ എവിടപ്പോയ്‌? അയക്കുളങ്ങര നെല്ലിനുപോയി തെല്ലിന്‍ ത്്രാനെന്തുപറഞ്ഞു? തല്ലാന്‍ വന്നു തിന്നാന്‍ വന്നു കൈതപ്പന്തേലോടിയൊളിച്ചു കൈതയെനിക്കൊരു പൂങ്കുല തന്നു പൂങ്കുല കൊഠോയ്‌ പാടത്തിട്ട്‌ പാടം നിറയെ നെല്ലുായ്‌ നെല്ലു കുത്തിച്ചോറുംവെച്ചു ചോറില്‍ പാതിയെനിക്കും തന്നു രവീന്ദ്രന്‍മാസ്റ്റര്‍, ചേര്‍ത്തല 321. അപ്പന്റെ മുറ്റത്തൊരുതുമ്പമുളച്ചു തുമ്പകൊമ്പത്‌ തോണിയുംകുത്തി തോണിക്കിളംതല ചുക്കാനുംവെച്ചു ചുക്കാനെടുത്തൊരു വാഴക്കുചാരി വാഴകുലച്ചങ്ങു തെക്കോട്ടുവീണു തെക്കേലെത്തമ്പുരാന്‍ കുലയുംകൊഠോടി ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 322. നാടായനാടെല്ലാം പുല്ലുമൊളച്ചപ്പംകുഞ്ഞി തേയിയ്ക്ക്‌ പുല്ല്മ്മകണ്ണ്‌ നട്ടു കല്ലരികാശിന്‌ കോള്‍ കെടച്ചപ്പം മയതന്ന തേവരെനിീട്ടിപ്പാടി വല്ലത്തില്‍ പുല്ലുമായില്ലത്ത്ചെന്നപ്പം പുള്ളിച്ചിപയ്യിന്റെ കണ്ണുതള്ളി ഏത്തറപുല്ലപ്പാ ഒക്കെ ഞാന്തിന്നാല ഞ്ങെത്തറ നായിപ്പാലൂറിക്കൂടും കന്ന്കുടിച്ചിറ്റ്‌ തുള്ളിക്കളിക്കട്ടെ തേയിയ്ക്ക്‌ കൂരെപ്പൊകപൊങ്ങട്ടെ കല്ലരികാശിന്‌ കാത്ത്കെടന്നപ്പം കാലടി പാടെ ചെതലരിച്ചു വാപൊത്തിമൂളി മൊകംകാട്ടി നിന്നപ്പം ത്രമ്പാന്‍ ചോക്കനെ നീട്ടിത്തുപ്പി പാഞ്ഞ്കെതച്ചേ൦ കൂരയിച്ചെന്നപ്പം പിള്ളര്‌ പയിച്ചിറ്റലമുറയെ പിള്ളേരെ പൊത്തിപ്പിടിച്ചു കെടന്നപ്പം വയ്യാതാനെ മയങ്ങിപ്പോയേ ത്രമ്പാട്ടിക്കുട്ടീടെ കല്ല്യാണക്കോളെല്ലാം വള്ള നെറയോളം ചൊപ്പനംക പിളേ്ളേരെകൂട്ടി തെരക്കില്‌ നടന്നപ്പം കാക്ക കരഞ്ഞത്‌ കട്ടമായേ തങ്കമ്മ, ആനപ്പാറ 323. പാട്ടുപഠിച്ചു പാളയില്‍കെട്ടി തോട്ടുവരമ്പേ കെഴുനടന്നു കൂട്ടുകാര്‍ കു കൊഞ്ചിനടന്നു തമ്പുരാന്‍ കേട്ടു പെട്ടൊന്ന്‌ പറഞ്ഞു പാടാന്‍ പറഞ്ഞു പാടില്ല്യാന്നു പറഞ്ഞു തമ്പുരാന്‍ കണ്ണുരുട്ടി ഞാനെന്റെ കൈചുരുട്ടി തമ്പുരാന്‍ വടിയെടുത്തു വടികു ഞാനോടി തമ്പുരാന്‍ കൂടോടി 190 വഴിനീളെ പൊടി പാറി പൊടിവീണു ത്രമ്പാന്റെ കണ്ണും പോയി ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 324. അത്തയ്യും കിളിച്ചീലാ ഇത്തയ്യും കിളിച്ചീലാ തെക്കു തെക്കു ചെന്ന വിത്തും പലമായിലാ അത്തയ്യും വളര്‍ന്നീലാ ഇത്തയ്യും വളര്‍ന്നീലാ പടീറ്റേതില്‍ ചെന്ന വിത്തും പലമായീലാ വാഴയ്ക്കു കൂമ്പുവന്നേ കൊടിക്കെല്ലാം തിരിവന്നേ പതുപത്തിനൊരുപതം അളന്നീടണേ കൂന്പെല്ലാം പയ്യ്‌ തിന്നു കൊടിയെല്ലാം കരിഞ്ഞേപോയ്‌ പതമെല്ലാം പതിരായി അളന്നു ത്രമ്പാന്‍. ജയച്ചന്രന്‍ മാസ്റ്റര്‍, ബാലു ശ്ശേരി 325. തള്ളേ തള്ളേ എങ്ങട്‌ പോണു? ഭരണിക്കാവില നെല്ലിന്‌ പോണു അവിടെത്തെ തന്പ്രാനെന്തുപറഞ്ഞു തല്ലാന്‍ വന്നു-കുത്താന്‍ വന്നു എന്നിട്ടയ്യോ എവിടെയൊളിച്ചു കൈതപ്പൊത്തില്‍ കേറിയൊളിച്ചു കൈതയെനിക്കൊരു പൂങ്കുലതന്നു പൂങ്കുല കൊഠോയ്‌ പാടത്തിട്ടു പാടം നിറയെ നെല്ലുഠയി അതിലൊരു നെന്മണിയെനിക്കും കിട്ടി നെല്ലരികുത്തി ചോറും വെച്ചു. കെ. വി. ശ്രീധരന്‍ മാമ്പറ്റ 326. എളള്ളൊണങ്ങണതെണ്ണയ്ക്ക്‌ പുല്ലൊണങ്ങണതാലയ്ക്ക്‌ ഏനൊണങ്ങ്ണതെന്തിന്‌? കോലോത്തോരുടെ പള്ളയ്ക്ക്‌ ശശിമാസ്റ്റര്‍, ചേവായൂര്‍, ആഞഇ 327. പാടം കൊയ്യ്‌ന്നേ പണിയാരു കൊയ്യുന്നേ ത്രമ്പാന്റെ പത്തായം നെറയ്ന്നേ പത്തായം നെറയട്ടെ പണപ്പെട്ടി നെറയട്ടെ ത്രമ്പാനും കുട്യയോളും വീല്‍ പോകട്ടെ കോമനും കോരനും നെല്ല്‌ കിട്ടും പതമായി നാഴൂരി നെല്ലുകിട്ടും ഇന്നത്തെ രാത്രീല്‌ കോളുതന്നെ. കൊറ്റി, കരിപ്പത്ത്‌ കൂന്ന്‌ 328. അരി ചെറുക.... തമ്പുരാന്റ്‌ വരമ്പത്ത്‌ (അരി...) എന്റെ പിടിത്താള്‌ കപ്പം തമ്പുരാന്‍ പമ്പരം പോലുള്ള കണ്ണുരുട്ടി ഓ... പമ്പരം പോലുള്ള കണ്ണുരുട്ടി... (അരി...) എന്റ്പ്പന്‍ മാടത്തില്‍ കാവല്‍ കിടന്നപ്പോ തമ്പുരാന്‍ മാളിക മോളില്‍ ഓ... (തമ്പുരാന്‍... അരി കുറുക...) അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌ 329. തുമ്വേലരിമ്പേലൊരീരമ്പന്‍ തുമ്പ തുമ്പ കൊമ്പതു തോണിയും കൊത്തി തോണിത്തലയ്ക്കൊരു ചുക്കാനും കൊത്തി ചുക്കാനിളം തല വാഴയും വെച്ചു വാഴ കുലച്ചങ്ങ്‌ തെക്കോട്ടു വീണു തെക്കുണ്ണിതമ്പുരാന്‍ കത്തിയണച്ചു വടക്കുണ്ണിത്തമ്പുരാന്‍ വെട്ടിക്കൊടോടി പിറ്റേന്നു പിറ്റേന്നൊരാനയും വന്നു 181 ആനക്കരത്തിലൊരു കീരിയുമ്ുു്‌ കീരിനെ നോക്കാനൊരു നായരുമുു്‌ നായരെ കയ്യിലൊരു കത്തിയുമ്മു്‌ കത്തിയണപ്പാനൊരു കൊല്ലനുമു്‌ കൊല്ലന്‌ നാഴിയൊഴക്കല്ലരി കൊട്ത്തൂ കുത്താനും വെപ്പാനും കൊല്ലത്തിപ്പെണ്ണില്ല പൂവേ പൊലി പൂവേ പൊലി (2) ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി 330. വെള്ളരി വളപ്പില്‍ തീയെത്തി നായരെ പന്നക്ക്‌ തീപ്പറ്റി തച്ചുകെടുത്താന്‍ തച്ചെത്തി വാസുദേവന്‍, മൈ(്ത 331. ഇച്ചുള്ളിക്കോമ്പത്ത്‌ തമ്പാന്‍ വരുമ്പം എന്റെ പടിഞ്ഞാറ്റില്‍ അമ്പു വളരര്‍ണ്‌ ഇച്ചിക്കോലോന്ന്‌ പൊന്‍തൊട്ടില്‍ തൂക്കുമ്പം എന്റെ പടിഞ്ഞാറ്റീന്‍ “മന്തൊട്ടില്‌' തൂക്ക്ണ്‌ കോലോത്ത്‌ തമ്പാനേ പൊന്നിന്റരഞ്ഞാണം എന്റോരിയെമ്പോന്‌ കര്‍പ്പൂലരഞ്ഞാണം കോലോത്ത തമ്പാനേ കാച്ച്യാല്‍ കുടിയ്ക്കാനും എന്റോരിത്തമ്പാനേ കഞ്ഞിത്തെളി മാത്രം കോലോത്തെ മിറ്റത്തും സൂര്യനുദിയ്ക്ക്ണ്‌ എന്ദ്യോരീച്ചാലും സൂരൃനുദിയ്ക്കണ വേറിട്ട വകവേദം സൂര്യനിദില്ലല്ലോ വേറിട്ട വകവേദം നമ്മക്ക്‌ മാത്രല്ലേ ആര്‍. സി. കരിപ്പത്ത്‌, പയ്യന്നൂര്‍ 332. മുഹമ്മദ്‌ മുഹമ്മദ്‌ കുഞ്ഞിമുഹമ്മദ്‌ അഹമ്മദ്‌ ആലി കുഞ്ഞിയസീസ്‌ ദിലീപ്‌, അങ്ങാടിപ്പുറം 333. ഡമ്മിക്കുട്ടന്‍പട്ടി നാലുകാലും കെട്ടി റോട്ടിലിട്ടു തട്ടി വിവന്നു മുട്ടി എട്ടുരൂപ നഷ്ടം അനഘ, ഓമമശ്മേരി 334. മനയ്ക്കലെ ചെറ്ക്കാ നീ ചുമട്രെതയെട്ക്കും? മനയ്ക്കലെ പറയ്ക്കുഞ്ഞാന്‍ ഇരുപത്തെഞ്ചെടുക്കും മനയ്ക്കലെ ചെറ്ക്കാനീ യെവിടെക്കൊറെക്കും? മനയ്ക്കലെ പടിഞ്ഞാറെ പടിക്കക്കൊറെക്കും അറതൊറ-മുറിതൊറ പടിഞ്ഞാറെ-പടിതൊറഠ പറയെട്‌-മൊനമെട്ട്‌ പയറെല്ലാമളക്കാം പറവിട്ട്‌ പടിതൊറ 182 പറയെട്‌ മൊറമെട്‌ പയറെല്ലാമളക്കാം അപ്പൂട്ടി, കെട്ടില്‍ 335. നൊണബച്ചിയമ്മായി അയ്യേമടിച്ചിയമ്മായി മുകനെല്ലു വിളഞ്ഞുകിടക്കവെ ചോറില്ലെന്നവളമ്മായി പൂവാലിപ്പശു പെറ്റുകിടക്കവെ പാലില്ലെന്നവളമ്മായി കാഞ്ഞിരമുട്ടിയെരിഞ്ഞുകിടക്കവെ തീയില്ലെന്നവളമ്മായി തോണിയിലപ്പടിയുപ്പുകിടക്കവെ ഉപ്പില്ലെന്നവളമ്മായി നൊണബച്ചിയമ്മായി അയ്യേ മടിച്ചിയമ്മായി കരുണാകരന്‍, കെട്ടില്‍ 336. ഓണം വന്നോണം വന്നോണം വന്നേ ഓണച്ചടുതി ചടുതിതന്നെ പത്തുനാള്‍ മുമ്പേ ഞാന്‍ അത്തം തൊട്ടേ അത്തത്തില്‍ പത്തു തിരുവോണമേ എന്നുള്ളം വെന്തങ്ങുരുകുന്നു൦ ഓണച്ചെലവിനായൊന്നുമില്ലേ അമ്മായിക്കും കൊടുക്കവേണം (ഓണം ബന്തുക്ക വീട്ടിലും പോയിടേണം വീട്ടില്‍ ചെലവ്‌ കഴിഞ്ഞില്ലേലും ആളുകള്‍ക്കോണം കൊടുത്തില്ലേലും ബന്തുക്ക വീട്ടിലും പോകവേണം ബന്തുക്ക വീട്ടിലും പോയില്ലെങ്കി ബന്തുക്കാരെന്നുടെ കൂരവിലക്കും എന്നുള്ളം വെന്തങ്ങുരുകുന്നു്‌ എന്നുടെ പെങ്ങളെ കൊച്ചു പാവോതി ഓണം വന്നോണം വന്നോണം വന്നേ ഓണച്ചടുതി ചടുതിതന്നെ ശിവ ജ്യോതി നെടുങ്കം 337. ഒന്ന്‌ കേള്‍ക്കണം തമ്പുരാനേ അത്തം പത്തോണം തൊടങ്ങാറായി അപ്പോള്‍ പറയുന്നു തമ്പുരാനും ഒന്ന) കേള്‍ക്കണം കുഞ്ഞുങ്ങളേ മാവേലി പൂവത്‌ ചാര്‍ത്ത വേദേ മുറ്റമടിച്ചു തളിച്ചിടേദേ പൂക്കളം പത്തെണ്ണം തീര്‍ത്തിടേദേ കൈകൊട്ടിപ്പാട്ടത്‌ പാടീടേ൦ പൂക്കള്‍ പറിക്കേ€ കുഞ്ഞുങ്ങളേ പൂപ്പാട്ടും പാടേ കുഞ്ഞുങ്ങളേ അതു താനേ കേള്‍ക്കുന്നു കുഞ്ഞുങ്ങളും മുറ്റവും ചെത്തി മിനുക്കുന്നു്‌ മുറ്റമടിച്ചു തളിക്കുന്നു പൂക്കളം തീര്‍ത്തു രസിക്കുന്നു്‌ കൈകൊട്ടി പ്പാട്ടുകള്‍ പാടിയവര്‍ പൂക്കളം തൊട്ടു വണങ്ങുന്നു൦ പൂവട്ടി കയ്യിലെടുക്കുന്നുട പൂപ്പാട്ട്‌ തന്നെയും പാടുന്നു പൂപ്പാട്ട്‌ പാടിയും പൂ പറിച്ചും ആമോദത്തോടവരോണമുു അത്തം പത്തോണവും തീര്‍ന്നുവല്ലോ ഓണനിലാവും അണഞ്ഞുവല്ലോ. കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 338. അത്തവും ചിത്തിര ചേതിനാള്‍്‌ അത്തപ്പൂവിട്ടു കൊരവ വിളിച്ചേ നല്ലച്ചന്റെ ചെത്തിവാരി ചിതം വര്‍ത്തി നല്ലേമ്മേടെ വലങ്കയിക്കു ചൂത്തടിച്ചു നീര്‍ തളിച്ചു 183 കെട്ടാത്ത കന്നികളു മണ്ണ്‌ കൌ തിണ്ണലെല്ലാം പൊന്നുപോലെ അന്നുതൊടുത്തു ഓണത്തപ്പാ കുടവയറാ നാളെ വെളുക്കും തിരുവോണം ചേനത്തും ചെറുപയറും കൊയ്തവെട്ടും നല്ലച്ചനു കൊയ്തവള്ളി വെട്ടിത്തരേണം കൊട്ടത്തേങ്ങപ്പൂളുവേണം വരിനെല്ലിന്റെ അവില്‌ വേണം കൊയ്തവെട്ടും നല്ലച്ചനു കൊയ്തവള്ളി വെട്ടിത്തന്നു കൊയ്തവെട്ടും നല്ലച്ചനുയെന്തുതന്നെ കൊടുക്കോേ കൊട്ടത്തേങ്ങപ്പൂളുവേണം വരിനെല്ലിന്റെ അവില്‌ വേണം കൊയ്തവെട്ടും നല്ലച്ചനു ഇതെല്ലാം കൊടുക്കയല്ലീ മറിയാമ്മച്ചേട്ത്തി, കോട്ടയം 339. എങ്ങ്ന്ന്‌ വെരുന്നു കിളിക്കിടാവേ തെക്ക്‌ന്ന്‌ വരര്‍്ണു വടക്ക്‌ പോണു തെക്കെല്ലാമെന്ത്‌ വിശേഷങ്ങള്‌ ആരുരയാരഞ്ഞിയും പുവ്‌ പൂമലര്‍ പൊയ്കയുട പൊയ്കയ്ക്കാകത്തൊരു തേവരുട തേവരെ കൈ തൊഴാന്‍ എന്തു വോ എരഞ്ഞിപ്പൂ കെഠുള്ള മാല വേണം ഏഴു നിലയുള്ള നിലവിളക്കില്‍ നൂറ്റൊന്നു തിരിയിട്ടു കത്തിയ്ക്കണം ഇട്ടേലെ തട്ടാനേ കൂട്ടിനമ്പീ നീന്‍ കൂടെ പോരണം പൊന്‍ പണിയ്ക്ക്‌ ആയിരം നെല്ലുകുത്ത്യുമിയെടുത്ത്‌ ആയിരം തേങ്ങയുടെ ചെരട്ടെയെടുത്ത്‌ ഏഴുനിലയുള്ള നിലവിളക്ക്‌ ഏഴാ കെട്‌ പണിയും തീര്‍ത്ത്‌ ഏഴു നിലയുള്ള നിലവിളക്കില്‍ നൂറ്റൊന്നു തിരിയിട്ടു കത്തിച്ചിട്ട്‌ പൊന്നിന്‍ തളികയില്‍ പൊന്‍മലരും വെള്ളിത്തളികയില്‍ വെള്ളരിയും എല്ലാമെടുത്തോമ്ട്‌ കൊ പോയി തൃക്കാക്കരപ്പനെ കൈതൊഴേണം മറിയാമ്മച്ചേട്ത്തി, കോട്ടയം 340. അമ്മ മാണി മോളു മാണി മോളെ മോളൊരു കുഞ്ഞുമാണി 184 അച്ഛന്‍ രാമന്‍ മോനും രാമന്‍ മോന്റെ മോനൊരു കുഞ്ഞുരാമന്‍ ഉണ്ണിക്കുറുപ്പു മാസ്റ്റര്‍, മേപ്പള്ളി 341. ചക്കേലൊരു ചുള ചകിണീലൊരു ചുള നീലാന്‍ ചുള നീ ചുള ചക്കിക്കൊരു ചുള മക്കക്കൊരു ചുള മുത്തപ്പനൊരു ചുള മൂത്ത ചുള ഉണ്ണിക്കുറുപ്പു മാസ്റ്റര്‍, മേപ്പള്ളി 342. ചക്കയ്ക്ക്‌ ചരലേര്‍ കള്ളര്‍ക്കായിരം പിള്ളര്‍ക്കായിരം നാട്ടാര്‍ക്ക്‌ പന്തീരായിരം കൊച്ചു നാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 343. അടുക്കളയ്ക്കലങ്കാരം പെണ്ണ്ങ്ങള്‌ കോലായ്ക്കലങ്കാരം പൈതങ്ങള്‍ മുറ്റത്തലങ്കാരം പുള്ളിപ്പുവന്‍ ആലയ്ക്കലങ്കാരം കാമദേനു കുപ്പേലലങ്കാരം വാഴക്കു പടത്തലങ്കാരം പുഞ്ചനെല്ല മറിയാമ്മച്ചേട്ത്തി, കോട്ടയം 344. അരിയരയ്ക്കുമ്പം പിറുപിറുക്കുന്ന നീയോടീ നാളെ പൊറുക്ക്ണ്ത്‌ കാടന്‍ കരയുമ്പം ഉറിയിക്കേറുന്ന നീയോടീ നാളെ പൊറുക്ക്ണ്ത്‌ കിടുകിടുക്കുമ്പം കൂട്ടംകൊഠോടുന്ന നീയോടീ നാളെ പൊറുക്ക്ണ്ത്‌ മാനം കറുക്കുമ്പം ചൂട്ടുംകൊഠോടുന്ന നീയോടീ നാളെ പൊറുക്ക്ണ്ത്‌ ലീലാമ്മ, അയിര്‍ക്കുന്നം 345. പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ മലയി ചെത്ത്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ മലയി കൊത്ത്ണ്‌ പൈയ്ക്ക്ണ്‌ കുമാ പൈയ്ക്ക്ലന്‍ കുമാ ആടക്കമ്മേ വിത്ത്‌ പെയ്യ്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ വിത്ത്‌ മൊളക്ക്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ നെല്ല്‌ കൊയ്യ്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ കറ്റ്‌ തല്ല്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ നെല്ല്‌ കുത്ത്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ നെല്ല്‌ ചേറ്ണ്‌ പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ ആടക്കമ്മേ കഞ്ഞി വെയ്ക്കണ് പൈയ്ക്ക്ണ്‌ കൂമാ പയ്ക്കാലന്‍ കുമാ അയ്യോന്റെമ്മേ നിങ്ങളും പോയല്ലോ. പ ഉണ്ണിക്കുറുപ്പ്‌ മാസ്റ്റര്‍, മേപ്പള്ളി 346. പൈയ്ക്ക്ണ്‌ കൂമാ മോനേ മലോ്മ്മേ ചെത്ത്ണ്‌ പൈയ്ക്ക്ണ്‌ കുമാ മോനേ മലോിമ്മേ കൊത്ത്ണ്‌ ജാനകിയമ്മ, മേപ്പള്ളി 185 347. അമ്പല വാസി അപ്പം കട്ടു മാരാന്‍ ചങ്കരന്‍ കുപിടിച്ചു പറേല്ലപറേല്ല മാരാന്‍ ചെക്കാ ഒരുമുറി അപ്പം നിനക്കും തരാം ദേവകി, ഉഗ്രപുരം 348. ആലത്തൂരമ്പലത്തില്‍ ഈട്ടുന്നൊരു പയ്യന്‍ ഈട്ടുണ്ണാന്‍ പോകാന്‍ തരമില്ലെന്നൊരു പയ്യന്‍ കിണ്ണത്തിലരി വെച്ചാല്‍ ഉണ്ണെന്നൊരു പയ്യന്‍ കിന്നാരം പറയാതെ കിടക്കെന്നൊരു പയ്യന്‍ മാനത്തെമീനിനു വാലുന്നൊരു പയ്യന്‍ കൊമ്പത്തു ചക്കകുരു വുന്നൊരു പയ്യന്‍ കാന്തിമതിടീച്ചര്‍, തൃശ്ശൂര്‍ 349. കൊച്ചീക്കാരത്തി കൊച്ചുപെണ്ണേ നെനക്കെങ്ങനെ കിട്ടിയീ കുപ്പിവള? കൊച്ചീ ചെന്നിട്ട്‌ കുമ്മിയടിച്ചപ്പം കൊച്ചപ്പന്‍ തന്നതീ കുപ്പിവള കൊച്ചീ......................... പാദസരം? കുമ്മിയടിക്കാന്‍ ഞാന്‍ കൂട്ടത്തീ പോയപ്പം കൊച്ച്ര്പാന്‍ തന്നതീ പാദസരം കൊച്ചീ..................... മുത്തരഞ്ഞാള്‍? കൊച്ചീലെത്തിയ കപ്പിത്താനമ്മാവന്‍ കല്പിച്ചു തന്നതീ മുത്തരഞ്ഞാള്‍ കൊച്ചീ.......................... മൂക്കുത്തി? ആരിയം കാവിലെ പൂരത്തിനെത്തിയ മുത്ത്യമ്മ തന്നതീ മൂക്കുത്തി ദേവി, ചേര്‍ത്തല 350. പത്താംനാള്‍ പന്തളത്ത്‌ പടപറഞ്ഞ്‌ കിടന്നു ഞങ്ങള്‍ ഒമ്പതാം നാള്‍ ഓാതിക്കന്റെ ഓത്തു കേട്ട്‌ കിടന്നു ഞങ്ങള്‍ എട്ടാം നാള്‍ എട്ടു കുരു ചുട്ടു തിന്നു കിടന്നു ഞങ്ങള്‍ ഏഴാം നാള്‍ എഴുത്തച്ചന്റെ വീട്ടില്‍ ചെന്നു കിടന്നു ഞങ്ങള്‍ ആറാം നാള്‍ ആറു മണി അരി കൊറിച്ചു കിടന്നു ഞങ്ങള്‍ ഏഴാം നാള്‍ നാണം കൂടാ തവിടത്തന്നെ കിടന്നു ഞങ്ങള്‍ ഇന്നലെയും മിനഞ്ഞാന്നും ശുദ്ധപഷ്ണി കിടന്നു ഞങ്ങള്‍ ഇന്നു തെക്കേ വാരിയത്തേ തമ്പുരാന്റെ തിരുനാള്‍ മതിയാവേളം ഈണുകഴി- ച്ചിപ്പത്തന്നെപോകും ഞങ്ങള്‍ തന്വംഗിത്തമ്പുരാട്ടി, പന്തളം 351. അയിലേപ്പോന്നേ ആരാ ? കുഞ്ഞൂഞ്ഞമ്മേടമ്മ കൂടെപ്പോന്നേ ആരാ ? വേലക്കാരന്‍ പാപ്പി എന്തുടുത്തു പോണു ? വട്ടുടുത്തു പോണൂ പട്ടിന്റ്റ്റത്തെന്ത്‌ ? കാക്കപ്പൊന്നും നൂലും 186 ആര്‍ക്കണിയാന്‍ പൊന്ന്‌ ? ആര്‍ക്കറിയാം പെണ്ണേ... തന്വംഗിത്തമ്പുരാട്ടി, പന്തളം 352. ചോറ്ഠോ കെയക്കേലേ വല്ല്യമ്മേടമ്മേ കുന്താലിയുന്റൈ കോവാലാ അരിയ്ഠേ കെയക്കേലേ വല്ല്യമ്മേടമ്മേ കുന്താലിയുന്റൈ കോവാലാ നെല്ല്രോ കെയക്കേലേ വല്ല്യമ്മേടമ്മേ കുന്താലിയുന്റൈ കോവാലാ കെളയ്ക്കട്ടെ കീറട്ടെ വിത്ത്വെതക്കെട്ടേ ചൊടിയിന്‍ കിളയ്ക്കട്ടേ വളരട്ടെ പൂക്കട്ടേ നെല്ലായിരട്ടിയായ്‌ ചോറായിമാറട്ടേ... ഇപ്പം കുന്താലി കൊന്ററ വല്ല്യമ്മേടമ്മേ പയ്യാരം പറയാതെ നടയെടാ ക്ടാത്താ നമ്പൂരീം മേനോനും കുടച്ചൂടി പെര്കേ പായ്യാരം പറയാതെ നടയെടാ കടാത്ത കൂമന്‍ കൂവ്ന്ന്‌ മരക്കൊമ്പത്തിപ്പോ പായ്യാരം പറയാതെ നടയെട കുട്ടാ പയ്യാനമൂര്‍ഖ്ന്‌ തോട്ടിലൊക്കെയോര്‍ത്തോ പായ്യാരം പറയാതെ നടയെട മോനൂ പിന്നാലെ ചെലമ്പൊന്ന്‌ കലമ്പ്ന്നഅ്‌ കേട്ടോ വിത്ത്‌ വിതയ്ക്കതിക്കാലമമ്മേ കൊയ്ത്തും മെതിയും അത്‌ കയിഞ്ഞിട്ട്‌ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 363. ഒന്നാം മലമേല്‍ നിന്നൊരുകൂട്ടം കരിവ്‌ ആഴി നോക്കി പറന്നാഴി നോക്കി മൂളി മുര പാല്‍ക്കടലില്‍ ചെന്താമര പൂവു കാരവര്‍ പുവുകാര്‍ പൂവിന്‍ മണമറ്റേ പൂവിന്‍ മധുവ്ു്‌ പോരുമിനിയെന്ന്‌ പോരുമിനി രാം മലയീന്ന്‌ കൊടും കരിവ്‌ പത്താം മലയീന്ന്‌ ആര്‍ത്തുവരിവ്‌ ആഴി ........ പോരുമിനി കൊച്ചുനഠാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 354. ചന്തേലച്ഛാ പാവയ്ക്കാ വാമ്ങെടി മോളെ പാവയ്ക്ക വാങ്ങിച്ചപ്പാ പാവയ്ക്ക അരിയെടി മോളേ പാവയ്ക്ക അരിഞ്ഞേനച്ചാ പാവയ്ക്ക കറിവെയ്‌ മോളെ പാവയ്ക്ക കറിവെച്ചച്ചാ പാവയ്ക്ക കൂട്ടെടി മോളേ പാവയ്ക്ക കയ്ക്കുന്നച്ചാ പാവയ്ക്ക കളയെടി മോളേ കയ്പയ്ക്ക. കോമളവല്ലി, മണാശ്ശേരി 355. കല്ലും വീട്ടിലെ ഞര്‍ കല്ല്യാണത്തിന്‌ പോ എന്തുടുത്ത്പോവും? വട്ടുടുത്തുപോവും എന്തിക്കേറിപ്പോവും? വഞ്ചീക്കേറിപ്പോവും വഞ്ചിവലിയ്ക്കാനാരു്‌? തെക്കേലത്തെ വാവ വാവയ്ക്കെന്ത്‌ കൂലി? എട്ടുപുത്തന്‍ കൂലി മോഹനകൃഷ്ണന്‍, മഞ്ചേരി 366. വെള്ളിമാന്‍ തുള്ളിവന്നു 187 കുന്നത്തൊരു മാവുപൂത്തു ഉണ്ണിതിരിയാത്ത കണ്ണിമാങ്ങ കണ്ണന്‍ ചിരട്ടയിലുപ്പിലിട്ടു കോലോത്തും പടി കെറഠുചെന്നു അവിടെകിടന്നൊരു പട്ടുകിട്ടി കുറ്റിയില്‍ കൊപ്പം പട്ടുകീറി അമ്മയറിയാതെ തുന്നികെട്ടി അച്ഛനറിയാതെ പെട്ടിയില്‍വെച്ചു ആരോടും പറയാതെ വാരിചുറ്റി മറിയാമ്മച്ചേട്ത്തി, കോട്ടയം 357. ചക്കടെ മടലും ചങ്കുണ്യാരും പെപ്പെപ്പെപ്പേ - പെപ്പരപേ ! കോഴിടെ കൊക്കും - കോലുണ്യാരും പെപ്പെപ്പെപ്പേ - പെപ്പരപേ ! നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 358. പത്തായത്തിലിറങ്ങിയൊരിത്തിരി നെല്ലെടുക്കെന്റെ മോളേ അമ്പമ്പോ..എനിക്കുവയ്ുമ്മേ എലിയെന്നെ കടിച്ചുതിന്നുമമ്മേ ഉരക്കളത്തിലെ നെല്ലിനെയി ട്ടൊന്നിടിച്ചുതാമോളേ അമ്പമ്പോ എനിക്കു വയ്യമ്മേ ചെറുക്കന്‍മാരൊളിച്ചു നേക്കുമമ്മേ അടുക്കളേലെ അരിവേവിച്ച്‌ വാര്‍ത്തെടുക്കെടീ മോളേ അമ്പമ്പോ എനിക്കു വയ്യമ്മേ അടുപ്പെന്നെ തുറിച്ചുനോക്കുമമ്മേ ഇല കഴുകീട്ട്‌ വെളമ്പി വെച്ചടി ഉണ്ണാന്‍ വാ മോളേ ഉണ്ണിമോളേ അമ്പമ്പോ....എന്തു രുചിയമ്മേ ഇച്ചിരിക്കൂടി വിളമ്പിത്താ അമ്മേ കൃഷ്ണപ്രഭ, കോട്ടക്കല്‍ 359. അറതുറന്നു പയറെടുത്തു മുറിതുറന്നു പറയെടുത്തു പയറുകെഠ്‌ പറനിറച്ചു പറനിറച്ചു മുറിയില്‍വെച്ചു മുറിയടച്ചു വയരെരിച്ചു വി. കെ. ച്ന്ദ്രശേഖരന്‍, കൊളായിത്താഴം 360. അന്തിമോന്തിയിരുട്ടായി അമ്മേംമോളും പെണക്കായി അയിലേം ചോറും എനിക്കായി ഉണ്ണിക്കുറുപ്പ്മാസ്റ്റര്‍, മേപ്പള്ളി 361. ചിറ്റപ്പന്‍ ചെറുപ്പത്തീ ചേന കട്ടു ഞാനല്ല കട്ടത്‌ കള്ളനാണേ കള്ളന്റെ കൈ വെട്ടി പന്തലിട്ടു പന്തപ്പുറത്തായിരം തുമ്പ നട്ടു തുമ്പ പിഴുതൊരു വാഴയ്ക്കിട്ടു വാഴകുലച്ചു കുടം തിരിഞ്ഞു തെക്കുള്ള നായന്മാരങ്കം വെട്ടി അങ്കത്തില്‍ പിഴച്ചുള്ളൊരാനയുഠായ്‌ ആനെടെ കീഴൊരു നത്തിരുന്നു നത്തു പറന്നു കടലില്‍ ചാടി കടലീന്നെടുത്തൊരു കൊളത്തില്‍ ചാടി കൊളത്തീന്നെടുത്തെന്റെ വയറ്റില്‍ ചാടി രമേശന്‍ കാവില്‍, മേലടി ആഞഇ 362. കെട്ടിത്തന്നാളു കെട്ടിത്തന്നാളൂ കെട്ടിച്ച പെരേലല്‍ നൂഠോു നാണു ആകാശപ്പച്ചി പാഞ്ചപ്പം നാണു കോയീനെക്ക്‌ പേടിച്ച നാണു ആഹാ..........ആഹാ............ 188 കെ. കെ. നാരായണന്‍, മൈമൈ(്ത 363. ചക്കിപ്പരുന്തേ കിയോകിയോ നീയെന്റെ മക്കളെ കിയോകിയോ തീകെറ്‌ കുത്തീലേ കിയോകിയോ നേരം വെളുത്തോട്ടെ കിയോകിയോ ഞാന്‍ നിന്റെ മക്കളേ കിയോകിയോ പാര്‍വ്വതി, ഓമമ്ലേരി 364. എല്ലാരും പറേയ്ന്ന്‌ എല്ലാരും പറേയ്ണ്‌ അമ്മിണിക്കുട്ടിയ്ക്ക്‌ വങ്ങിയില്ലെന്ന്‌ ഈ മാലയിട്ടപ്പം ഇക്കമ്മലിട്ടപ്പം എല്ലാരും പറേയ്ണ്‌ എല്ലാരും പറേയ്ണ്‌ അമ്മിണിക്കുട്ടിയ്ക്ക്‌ വങ്ങിയുന്നെ. ശാരദ, വടകര 365. എന്റെ മകനുണ്ണിക്കൃഷ്ണന്‍ കൃഷ്ണനാട്ടത്തിന്‌ പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കൃഷ്ണന്‍ തന്നേ കെട്ടേണം കൃഷ്ണന്‍തന്നെ കെട്ടാല്‍ പോരാ കാളിയമര്‍ദ്ദനമാടേണം കാളിയമര്‍ദ്ദനമാട്യാല്‍പോരാ എല്ലുമുറിയെ തുള്ളേണം എല്ലുമുറിയെ തുള്ള്യാല്‍പോരാ സമ്മാനങ്ങള്‍ വാങ്ങേണം സമ്മാനങ്ങള്‍ വാങ്ങ്യാല്‍ പോരാ അമ്മയ്ക്ക്‌ സമ്മാനിക്കേണം ദേവകി, ഉഗ്രപുരം 366. ചക്കരച്ചേട്ടനു മക്കളില്ലാഞ്ഞപ്പം ചക്കക്കുരുവിനെ ദത്തെടുത്തു ചക്കരച്ചേട്ടന്നു മക്കളുഠയപ്പോ ചക്കക്കുരുവിനെ ചുട്ടു തിന്നു. നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 367. കറുപ്പുമ്മേം പുള്ളിള്ള പയ്യിനെ വേണം വെളിപ്പുമ്മേം പുള്ളിള്ള പയ്യിനെ വേണം വെളുക്കുമ്പം കറക്ക്‌ന്ന പയ്യിനെ വേണം കടലോളം പാല്ള്ള പയ്യിനെ വേണം തെയ്യാ തിനന്താ തിന തിന താരാ താരാ തിനന്താ തിനതിനം താരാ പുല്ലൊന്നും വോത്ത പയ്യിനെ വേണം ആലേന്നെറങ്ങാത്ത പയ്യിനെ വേണം തീറ്റി കൊടുക്കാത്ത പയ്യിനെ വേണം ചാണം മണക്കാത്ത പയ്യിനെ വേണം തെയ്യാ തിനന്താ തിന തിന താരാ താരാ തിനന്താ തിനതിനം താരാ നാട്ടാരെ കുത്തുന്ന പയ്യിനെ വേണം വീട്ടാരെ കുത്താത്ത പയ്യിനെ വേണം തെയ്യാ തിനന്താ തിന തിന താരാ താരാ തിനന്താ തിനതിനം താരാ അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌ 368. തെയ്തണം തെയ്തണം തിത്തണം താരോ (2) ഏനവിടെ ചെന്നേ പിന്നെ കൊട്ടാരപ്പുര കെട്ടിച്ച ഏനവിടെ ചെന്നേപിന്നെ വെട്ടാക്കുളം വെട്ടിച്ചേ ഏനവിടെ ചെന്നേപിന്നെ കെട്ടാവേലി കെട്ടിച്ചേ തെയ്തണം....................................... രമേശന്‍ കാവില്‍, മേലടി 189 369. ഇല്ലത്തമ്മേടെ നെല്ലല്ലേ കാലിയാന്‍ കോരന്റെ കാല്യല്ലശേ തിന്നട്ടങ്ങെനെ തിന്നട്ടെ എനിക്കെന്ത്ചേതം ചങ്ങാതീ ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 370. കാട്ടിലെ തടി, തേവരുടെ ആന പിടിയെടാ പിടി, വലിയെടാ വലി ടി. ടി.ജി. നമ്പൂതിരി, മാതമംഗലം 371. നാരായണന്‍ നരിയെങ്ങോട്ട്‌ നാറാത്തെ വീട്ടിലേക്കങ്ങോട്ട്‌ എന്താണിത്തറ കാലത്തേ അച്ചീം മക്കളും ചത്തിട്ട്‌ പതിനെഞ്ചും പതിനാറുമുണ്ണാനേ നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 372. അമ്മായിയമ്മയെ കല്ലിന്‍മേല്‍ വെച്ചിട്ടു നല്ലൊരു കല്ലേ നാരായണ നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 373. കോഠഴ്യേ നീനെല്ലു തിന്നല്ലേ (2) നെല്ലു തിന്നാലെന്തു ചെയ്യും ? ഞാന്‍ നെല്ലു തിന്നാലെന്തു ചെയ്യും? ഓടിച്ചെന്നൊരു കത്തിയെടുക്കും കൊത്തി നുറുക്കും കൂട്ടാന്‍ വെയ്ക്കും വാട്ടികെട്ടും ഷാപ്യേപ്പോകും കള്ളു കുടിക്കും പള്ള നിറയ്ക്കും തല കറങ്ങും കണ്ണ്ചൊമക്കും വറ പറ പറയും അതോന്റൈ കോഴ്യേ നീ നെല്ലു തിന്നല്ലേ കെ. വി. ശ്രീധരന്‍ മാമ്പറ്റ 374. കട്ടുറുമ്പ്‌ കാതുകുത്തി അവിടുന്നും കിട്ടി നാഴിയരി ഇവിടുന്നുംകിട്ടി നാഴിയരി കാച്ചിക്കുടിക്കാന്‍ ചുള്ളിക്ക്‌ പോയപ്പം ചുള്ളിയിലെല്ലാം തേന്‌ തേനെടുക്കാന്‍ കുപ്പിക്ക്‌പോയപ്പം കുപ്പിയിലെല്ലാം ചേറ്‌ ചേറ്‌ കഴുകാന്‍ ആറ്റില്‍ ചെന്നപ്പം ആറ്റിലെല്ലാം മീന്‌ മീന്‍പിടിക്കാന്‍ വലക്ക്‌ ചെന്നപ്പം വലയിലെല്ലാം ചെതല്‍ ചെതല്‌ തിന്നാന്‍ കോഴിയെ വിളിച്ചപ്പം കോഴിയെല്ലാം കുറുക്കന്റെ വായില്‍ കൊക്കക്കോക്കോ കൊക്കരക്കോ ച്ന്ദ്രികത്തമ്പൂരാട്ടി, പന്തളം 375. ഭും.. ഭും.. മുത്ത്യമ്മേ മദുളം കെട്ടിയാല്‍ കാപ്പണം കിട്ടും കാപ്പണം കിട്ട്യാ തെക്കനെടുക്കും തെക്കനെടുത്താല്‍ ഞാത്തിച്ചിറ്റാം ഞാത്തിച്ചിറ്റാല്‍ ചവിട്ടിക്കീറാം ചവിട്ടിക്കീറ്യാല്‍ തല്ലും കൊള്ളാം ഭും... ഭും... ഭും... മുത്ത്യമ്മേ കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 376. ചാരന്‍ ചോക്കറെ വീട്ടിലുരൊരു നീലന്‍പെണ്ണ്‌ വളരുന്നു മത്തിച്ചങ്ങല വിറ്റിട്ടെങ്കിലും അപ്പെണ്ണിനെ കെട്ടേണം പരമേശ്വരന്‍ നമ്പൂതിരി, പയ്യന്നൂര്‍ 377. അമ്മിണി കുമ്മിണിയാലോലം 190 മത്തങ്ങാപ്പയറോലോലം നാരായണന്‍ നത്തുകണ്ണ- നെട്ടുപൂച്ചേ ച്ചുട്ടുതിന്നു അപ്പൂപ്പന്‍ താടിയിലുപ്പിട്ടുകെട്ടി അമ്മൂമ്മവന്നപ്പോളഴിച്ചിട്ടുകെട്ടി അമ്മുമ്മക്കുട്ടൃമ്മുക്കുട്ട്യാരെപ്പോലെ ഉമ്മത്തും കാവിലെ പൂരം പോലെ ചക്കികൊച്ചമ്മേ, ചക്കയ്ക്കുപ്പുഠോ ചക്കകുരുപ്പേരി മാനിറച്ചി ചക്ക്ങ്ങലുണ്ണൂലി പേന്തലച്ചി അപ്പുക്കുട്ടാ തൊപ്പക്കണ്ണാ എപ്പോകല്ല്യാണം തവളക്കണ്ണന്‍ പാടം കൊയ്താലപ്പോ കല്ല്യാണം ജാനകിയമ്മ, മേപ്പള്ളി 378. കുട്ടീടമ്മ എങ്ങട്ട്പോയി കുട്ടീടമ്മ കൊഠാട്ടീപോയി കുട്ടിക്കെന്തെല്ലാം വെച്ചിട്ടുപോയി? അമ്മിക്കുട്ടി ചുട്ടത്‌ കണ്ണന്‍ചെരദ്ദേലെ വെള്ളോം ചെറിയേത്‌, മ്മൈരത 379. കുഞ്ഞി കുഞ്ഞിക്കുട്ടന്‍ എണ്ണതേച്ചു കുളിയ്ക്കേണം വാഴയ്ക്കാമാമു ഉണ്ണേണം അമ്മടകയ്യില്‍ പോകേണം അമ്മിഞ്ഞകുടിച്ചങ്ങുറങ്ങേണം തൊട്ടീലിക്കെടന്നങ്ങാടേണം താരാട്ടുകേട്ടുറങ്ങേണം ശാരദ, വടകര 380. കഞ്ഞീം കറിയും വെച്ചുവിളമ്പി കുഞ്ഞിപ്പുച്ചയെ മുന്നിലിരുത്തി ചില്ലുകള്‍ കെഴു മെനഞ്ഞൊരു വീട്ടില്‍ കുട്ടികളുമച്ചനുമമ്മയുമായി മണല്‍ കൊഠരൊരു ചോറും പിന്നെ വലനിറത്തില്‍ പല കറികള്‍ കുട്ടികളൊരുമിച്ചുണു കഴിച്ചതു നോക്കിയിരുന്നാപ്പൂച്ച കൊതിച്ചു പഠര്‍വതി, ഓമമശ്ലേരി 381. കരയ മോളേ വിളിക്കേ മോളേ നിന്നെക്കെട്ടും കല്ല്യാണത്തിന്‌ പ്ന്ത്രാന ചമഞ്ഞുവരും പിന്നെ പിത്തളത്താക്കോലോടിവരും പാര്‍വതി, ഓമമ്ലേരി 382. കുഞ്ഞിക്കുഞ്ഞിപ്പെണ്ണുങ്ങള്‍ പുന്നച്ചോട്ടില്‌ നില്‍ക്കുമ്പോള്‍ കുഞ്ഞിക്കുഞ്ഞി ആണുങ്ങള്‍ ഏന്തീട്ടെന്തിനാ നോക്കണത്‌. കെ. വി. (ശ്രീധരന്‍, മാമ്റ്റ 383. ചക്ക്യേ പനയിടിക്കാന്‍ വാ ന്റേല്‌ കുട്ട്യാണേ ചക്ക്യേപനപിഴിയാന്‍ വാ ന്േല്‌ കുട്ട്യാണേ ചാക്ക്യേ പന വെയ്ക്കാന്‍ വാ ന്റേല്‌ കുട്ടുഠാണേ ചക്ക്യേ പന തിന്നാന്‍ വാ അവടക്കെട കുട്ടി ഇവടക്കെട കുട്ടി ഞാമ്പോയി നന്നായി പന തിന്നട്ടേ, പന തിന്നട്ടെ ശശിമാസ്റ്റര്‍, ചേവായൂര്‍ 384. അള്ളോ എന്നും ചൊല്ലല്ല മോനേ ചക്കമ്മേല്‍ കൈവെയ്ക്കല്ലമ്മായി എലബൈച്ചു മുറിയ്ക്കണ ബരിക്കചക്ക അള്ളോ എലബൈച്ചു മുറിയ്ക്കണ ബരിക്കചക്ക ഒരു ചൊള തായെന്റെ കോയ മോനെ 191 കുഞ്ഞാമുട്ടി, മ്മ 385. അമ്മയെയിങ്ങോട്ടു വിളിക്കെടാ ചോറുണ്ണാന്‍ അമ്മയ്ക്കാലേപ്പയ്യ്‌ അച്ഛനെയിങ്ങോട്ട്‌ വിളിക്കെടാ ചോറുണ്ണാന്‍ അച്ഛന്‌ പാടത്ത്‌ വേല ചേച്ച്യേയിങ്ങട്‌ വിളിക്കെടാ ചോറുണ്ണാന്‍ ചേച്ചീടെ ഒക്കത്ത്‌ കുട്ടീ നീയൊന്നിങ്ങട്ട്‌ വന്നേടാ ചോറുണ്ണാന്‍ ഞാനിതായെത്തിപ്പോയ്‌ എത്തിപ്പോയി കുഞ്ഞുണ്ണി മാഷ്‌ 386. അത്തം ചിത്തിര ചോതി അച്ചന്‍കെട്ടിയ വേലി അമ്മപൊളിച്ചിട്ടരിവെട്ടു അച്ചന്‍ വന്നു കലഹിച്ചു പാര്‍വ്വതി, മുത്തേരി 387. കേറിരിയ്ക്കാങ്ങളേ കേറിരിയ്ക്കാങ്ങളേ ഞാനിട്ട പായേല്‌ കേറിരിക്ക്‌ (2) ഇന്നുപോങ്ങളേ നാളെപ്പോകാങ്ങളേ കുട്ടിക്കുറമ്പനാം പൊന്നാങ്ങളേ (2) (കേറിരിയ്ക്കാങ്ങളെ ) ഒന്നും രും പറഞ്ഞിരിക്കുന്നനേരം കുപ്പീലൊരുകുപ്പിക്കളുതരാം (2) (കേറിരിയ്ക്കാങ്ങളെുെ മന്നത്തും പോവ ഷാപ്പിലും പോവ കുപ്പീല്‌ കള്ള്‌ ഞാങ്കൊത്തരാം (2) (കേറി...) കുത്തി നെടിയരി ചേറ്റി പ്പൊടിയരി തുമ്പപ്പൂപോലുള്ള ചോറു തരാം (2) (കേറി...) ഐലത്തല ചുട്ടു ചമ്മന്ത്യരച്ചിട്ട്‌ ആങ്ങലയ്ക്ക്‌ ഞാനിന്ന്‌ ചോറുതരാം (2) (കേറി...) കൂട്ടികെടക്ക്‌ണ പൂങ്കോഴ്യേക്കൊന്ന്‌ വച്ചോലപൊതികെട്ടിതന്ന്‌ വിടാം (2) (കേറി.............) ഇന്നുപോങ്ങളെ നാളെപ്പോകാങ്ങളെ ഇന്നത്തൊരന്തി ഇവിടുറങ്ങാം (2) (കേറി........) (്രശോഭ്‌, ചങ്ങരോത്ത്‌ 388. കരയല്ല കരയല്ല പൊന്‍മകളെ നിന്നെക്കെട്ടാനാള്‍ വരും ആനെയ്ക്കെടുക്കെ പൊന്നുവരും വെള്ളതാക്കോലോടിവരും കുഞ്ഞിക്കിണ്ണം തുള്ളിവരും മീത്തലെ പത്തായം തൊറന്ന്‌ വരും താഴെപത്തായം അടച്ചുവരും കരയല്ല കരയല്ല പൊന്‍മകളെ ം . (്രശോഭ്‌, ചങ്ങരോത്ത്‌ 389. മഴപെയ്യുണ പെയ്യലിലേ ഇടിവെട്ടണ വെട്ടലിലെ എന്റമ്മ കുന്നത്ത്‌ തിന കാക്കാന്‍ പോയല്ലോ മറിയാമ്മച്ചേട്ത്തി, കോട്ടയം 390. അത്തം ചിത്തറ ചോതി അന്തിക്കിത്തറ വറ്റ്‌ അത്യേക്കൂട്ടാന്‍ താള്‌ അമ്മേടെ മോത്തൊരു കുത്ത്‌ പാര്‍വ്വതി, ഓമമ്ലേരി 391. അച്ഛന്‍ കൊമ്പത്ത്‌ അമ്മ വരമ്പത്ത്‌ ഉണ്ണിക്കുട്ടനെയുണ്ണാനിരുത്തി Sal കൊമ്പത്തമ്മവരമ്പത്ത്‌ അമ്പിളിക്കിണ്ണത്തില്‍ ചോറ്വിളമ്പി Sal കൊമ്പത്തമ്മവരമ്പത്ത്‌ കുഞ്ഞിക്കാറ്റിനെ കൂട്ടിനിരുത്തി Sal കൊമ്പത്തമ്മവരമ്പത്ത്‌ 192 ചറപറ മഴയില്‍ പിറുപിറുചൊല്ലി Sal കൊമ്പത്തമ്മവരമ്പത്ത്‌ മോഹനകൃഷ്ണന്‍, മഞ്ചേരി 392. ആക്കം ഈക്കം നെല്ലിക്കാകം നെല്ലിക്കാക്കത്തില്‍ പയറുവിളഞ്ഞു അമ്മായ്യേ വിളി പെണ്ണേ പയറേ നുള്ളാന്‍ അമ്മായി പാക്കഞ്ഞിവക്കയിലാണ്‌ അമ്മമ്മേ വിളിപെണ്ണേ പയറുനുള്ളാന്‍ അമ്മാമന്‍ പാക്കഞ്ഞി കുടിക്കയില്ലെന്ന്‌ ഏട്ടനെ വിളിപെണ്ണേ പയറേ നുള്ളാന്‍ ഏട്ടനു പാടത്തു കൈക്കോട്ട്‌ വേല നീതന്നെ വാപെണ്ണേ പയറേ നുള്ളാന്‍ ഞാനീ നാട്ടിലെ വെശപ്പെണ്ണല്ലേ ചെറിയേത്‌, മൈ(്ത 393. അച്ഛാ... അച്ഛാ... എന്താ മോനേ? അമ്മ തല്ലി എങ്ങനെ തല്ലി തിരിച്ചട്ടും മറിച്ചിട്ടും മറിച്ചിട്ടും തിരിച്ചട്ടും കുഞ്ഞുണ്ണി മാഷ്‌ 394. ഞാനൂന്റളിയനും പാടത്തുപോകുമ്പം ഓ കെട്ക്ക്ണ്‌ വെമ്പാല പാടവരമ്പത്തെ വെമ്പാലതൊട്ടാല്‍ വെള്ളം കുടിക്കാതെ ചാകേണം നോക്കളിയാ മാറളിയാ ഓടളിയാ കിഴക്കോട്ട്‌ തോട്ടില്‍ കെടക്ക്ണ മുജ്ജിന്‍രെ കുട്ട്യേ ഇജ്ജ്‌ കെടന്ന്‌ പെടയ്ക്കാ ഇജ്ജ്‌ കെടന്ന്‌ പെടച്ചാലോ ചട്ടീലിട്ടു വറക്കും ഞാന്‍ നോക്കളിയാ മാറളിയാ ഓടളിയാ പടിഞ്ഞാറ്‌ തോയ്ത്തിക്കെടക്ക്‌ണ പോത്തിന്റെ കുട്ട്യേ കൊമ്പു കുലുക്കി ചിരിക്കണം കൊമ്പു കുലുക്കി ച്ചിരിച്ചാലോ നാളെ വെളുപ്പിന്‌ ശാപ്പാട്‌ നോക്കളിയാ മാറളിയാ ഓടളിയാ വടക്കോട്ട്‌ കന്നു പൂട്ടണ കുഞ്ഞിക്കോരാ ഞാറുനടുന്നെരു നോക്ക്യാലോ കന്നു പൂട്ടു നടക്കൂലാ നോക്കളിയാ മാറളിയാ ഓടളിയാ തെക്കോട്ട്‌. കൊച്ചുനാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 395 ഒന്നാംമലവെട്ടി ഒന്നരമലവെട്ടി നിന്നുംകൊരൊരുനാഴി തെനവിതച്ച്‌ നാത്തൂന്മാരിരുവരും ചേട്ടത്തിമാരിരുവരും തേങ്ങിതേങ്ങിനിന്നും തെന വിതച്ച്‌ ഇക്ക തിരയെല്ലാം കിളിതിന്ന്‌ പോയപ്പം നീയ്യെങ്ങ്‌പോയ്യ്യോടി കിളിക്കുറമ്പെ അക്കരപ്പാഠ്യാരും ഞാനും കൂടിയങ്ങു കിളിമാടംകെട്ടിക്കളിച്ചിരുന്നു ഒന്നാംമലകേറിച്ചെന്നപ്പോഴെ കിളി ഒന്നരവട്ടകം തേനെടുത്തേ തേനെടുക്കാം കിളി തകിലെടുത്താംകിളി തേനുംകൊക്കിളിതാലോലം തങ്കത്തി, തറുകത്തി താലോലക്കിളി താലോലക്കിളി താലോലം ആര്‍. സി. കരിപ്പത്ത്‌ 396. അടിച്ചു വാരിയ മണപ്പുറത്ത്‌ മുളച്ചുവന്നൊരു കുമ്പളങ്ങ (2) നമുക്കു നമ്മുടെ കുമ്പളത്തിന്‌ പന്തലിടേണം കവരേ (2) മൂടില്ലാത്ത കുടംകെ്‌ മുക്കി നനയ്ക്കണം കവരേ (2) തായില്ലാത്ത കൈക്കോട്ടോ കോരിയിടേണം കവരേ (2) അടിച്ചു വാരിയ മണപ്പുറത്ത്‌ മുളച്ചുവന്നൊരു കുമ്പളങ്ങ ആദ്യം കാഴ്ച കുമ്പളങ്ങ 193 വിത്തിനിടേണം കവരേ (2) പിന്നെക്കാഴ്ച കുമ്പളങ്ങ മനയ്ക്കല്‍ കൊടുക്കണം കവരേ (2) അടിച്ചു വാരിയ മണപ്പുറത്ത്‌ മുളച്ചുവന്നൊരു കുമ്പളങ്ങ പിന്നെക്കാഴ്ച കുമ്പളങ്ങ കൂട്ടാന്‍ വെയ്ക്കണം കവരേ (2) ഉപ്പൊഴിച്ചു വെച്ചാലോ കറി മൂപ്പിച്ചടുക്കറി കവരേ (2) മോരു വീഴ്ത്തി വെച്ചാലോ പിന്നെ മോശപ്പപെടും കറി കുമ്പളങ്ങ (2) തേങ്ങ്യരച്ച്‌ വെച്ചാലോ കറി തെങ്ങ്ൃമ്മ്ക്കേറും കുമ്പളങ്ങ അടിച്ചു വാരിയ മണപ്പുറത്ത്‌ മുളച്ചുവന്നൊരു കുമ്പളങ്ങ അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌ 397. ആലിമാലി മണപ്പുറത്ത്‌ ആറ്റിറമ്പേ പോകുമ്പോം ആലിമാലി മണപ്പുറത്ത്‌ ന്നൊരാനനിന്ന്‌ കുളിയ്ക്കണ്‌ ആലിമാലി മണപ്പുറത്ത്‌ ന്നൊരു മന്നെന്‍ തയ്യുമെനക്കെ൦ മത്ത പൂത്തതും കാ പിടിച്ചതും പറിച്ചതും കറിയ്ക്കരിഞ്ഞതും കൂട്ടാന്‍വെച്ചതും നീയറിഞ്ഞോടിീ കുഞ്ഞാലേ അച്ചന്‍കിളിയ്ക്കും കുളങ്ങരത്തിട്ടയ്ക്ക്‌ കാലേ തടംവെട്ടി കയ്യോ കുത്തി വെട്ടീം കുത്തീം പന്തലീ കേറീം ഏന്‍ വളര്‍ത്തിയ പൊന്നോല (2) ആരു പറിച്ചെടി ആരു പറിച്ചെടി കുഞ്ഞുക്കുറുമ്പേ പാവയ്ക്ക ഞാന്‍ പറിച്ചില്ല ചക്കി പറിച്ചില്ല നീലി പറിച്ചില്ല പാവയ്ക്ക (2) ആലിമാലി മണപ്പുറത്ത്‌ ആറ്റിറമ്പേ പോകുമ്പോം ആലിമാലി മണപ്പുറത്ത്‌ ന്നൊരാനനിന്ന്‌ കുളിയ്ക്കണ്‌ പാവല്‍ പന്തല്‍ പൊന്നോലയിട്ടതും പൊന്നോല ഞട്ട്‌ ഇരിട്ടികായിട്ടതും കായറിഞ്ഞതും കറിയ്ക്കരിഞ്ഞതും നെയ്യില്‍ പൊരിച്ചതും (2) നെയ്യുപ്പ്‌ നോക്ക്ൃയതും നീയറിഞ്ഞോടാ കുഞ്ഞാത്താ (2) ആരു പറിച്ചെടി ആരു പറിച്ചെടി കുഞ്ഞുക്കുറുമ്പേ പാവയ്ക്ക ഞാന്‍ പറിച്ചില്ല ചക്കി പറിച്ചില്ല നീലി പറിച്ചില്ല പാവയ്ക്ക ആലിമാലി മണപ്പുറത്ത്‌ ആറ്റിറമ്പേ പോകുമ്പോം ആലിമാലി മണപ്പുറത്ത്‌ ന്നൊരാനനിന്ന്‌ കുളിയ്ക്കണ്‌ അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌ 398. താതിനന്തോം താതിനന്തോം താതിനന്തോം തെയ്യംതാരാ (2) ആലുവാ മണപ്പുറത്തുരൊരു മത്തേതെയ്യും തെയ്യു൦ മത്തേ തെയ്യും തെയ്യു൦ മത്ത പൂത്തതും കാ പറിച്ചതും കറിക്കരിഞ്ഞതും കൂട്ടാന്‍ വെച്ചതും നെയ്യില്‍ വറുത്തതും നെയ്യപ്പം ചുട്ടതും നീയറിഞ്ഞോടി അടുത്ത വീട്ടിലെ കറുത്ത പെണ്ണേ മീനാച്ചീ.............(മ) (താതിന.....................) കൊച്ചുനാരായണപ്പിള്ള 399. അരി ചെറുക ചെറുകുറുക ജീരക ചെമ്പക വിത്തെല്ലാം വാരിപ്പാകുന്നേ (2) അരി ചെറുക ചെറുകുറുക ജീരക ചെമ്പക പറിക്കുന്നേ ഞാറു പറിയ്ക്കുന്നേ പിടി കെട്ടിയെറിയുന്നേ ഞാറു കെട്ടിയെറിയുന്നേ (2) ചെമ്പകനെല്ലിന്റെ ചുചുകന്നപ്പോ 194 തമ്പുരാനു വരമ്പത്ത്‌ (2) അരി ചെറുക ചെറുകുറുക ജീരക ചെമ്പക എന്റെ പിടിയാള്‌ കപ്പോ തമ്പുരാന്‍ പമ്പരം പോലുള്ള കണ്ണുരുട്ടി എന്റ്പ്പന്‍ പാടത്ത്‌ കാവല്‍കിടന്നപ്പ തമ്പുരാന്‍ മാളികമേളില്‍ അഥീന. യു.പി. അഗസ്തൃന്‍മുഴി 400. ആലപ്പുഴയ്ക്ക്‌ വടക്കുകിഴക്ക്‌ ആലംബം വേര്‍പെട്ട പാലയ്ക്കല്‍ വീട്ടില്‍ ഞാന്‍വെച്ചോ നീ വെച്ചോ രിക്കിളുന്ന്‌ വെച്ചതിനെട്ടിന്‌ പൊട്ടിമുളച്ചു പൊട്ടിമുളച്ചതില്‍കൂടുവളഞ്ഞൂ കൂടുവളഞ്ഞത്‌ പോകുന്നകൊമ്പ്‌ പോകുന്ന കൊമ്പതിന്‍ പൂക്കുന്ന പൂവ്‌ പൂക്കുന്ന കൊമ്പതില്‍ കായ്ക്കുന്നമാങ്ങ എറിയല്ലെ എറിയല്ലെ കള്ളപ്പിള്ളാരെ രുമാസം കഴിഞ്ഞെന്നാല്‍ മൂക്കുമീമാങ്ങ അക്കൂറ്റെചെക്കന്‍ പറിക്കമീമാങ്ങ കുഞ്ഞമ്മപെണ്ണ്‌ പെറുക്കുമീ മാങ്ങ നാലുതരത്തില്‍ തിരയുമീമാങ്ങ വെള്ളയ്ക്ക്‌ വിലവെച്ച്‌ വില്‍ക്കുമീ മാങ്ങ ചീനഭരണിയില്‍ ഉപ്പിടും മാങ്ങ കല്ല്യാണ പന്തലില്‍ സഭകൂടുന്നേരം രാജാക്കള്‍കൂടി സുഖിക്കുമീ മാങ്ങ രവീര്ദ്രന്‍ മാസ്റ്റര്‍, ചേര്‍ത്തല 401. നെല്ല്കൊയ്യുട കോരാ എനിയ്ക്കുവയ്യെന്റമ്മേ കറ്റകെട്ടെടകോരാ എനിക്ക്‌........... കറ്റമെതിക്കെട എനി.......... നെല്ലകുത്തെടാകോരാ എനി........... കഞ്ഞിവെയ്ക്കെടാകോരാ എനി.......... കഞ്ഞികുടിക്കെടാകോരാ അങ്ങനെപറയെന്റമ്മേ അയ്യെട ഇപ്പം കിട്ടും മോനേപോയ്‌ പണിചെയ്യ്‌ അന്നുമുതല്‍ക്കാ കുഴിമടിയെന്‍ പണിചെയ്യാനാരംഭിച്ചു. അലീന. പി.ജി. മണാശ്ശേരി 402. കന്നുപൂട്ടെട കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കട്ട തല്ലെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ വിത്തു വിതയ്ക്കെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കളപറിക്കെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ വളമിടെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കിളിയെ നോക്കെടാകോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ നെല്ലാ കൊയ്യെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കറ്റ കെട്ടെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ നെല്ല്‌ മെതിയ്ക്കെടാ കോരാ...... 195 എനിയ്ക്ക്‌ വയ്യെന്റുമ്മേ നെല്ലൂണക്കെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ നെല്ല്‌ കുത്തെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കഞ്ഞി വെക്കെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ കഞ്ഞി കുടിയ്ക്കെടാ കോരാ...... എനിയ്ക്ക്‌ വയ്യെന്റുമ്മേ അങ്ങനെയങ്ങനെയെന്റ്യമ്മേ.... (2) ആദര്‍ശ്‌, ഓമശ്ശേരി 403. ഒന്നാം നാട്ടില്‌ ചെന്നപ്പഴോ ഒന്നരവട്ടി പ്ലാവയ്ക്ക അമ്മ പറിയ്ക്കണേ മോളുപറിയ്ക്കണോ പൊന്നാരമ്പം പാവയ്ക്ക നീ പറിയ്ക്കെടീ നീ പറിയ്ക്കെടീ പൊന്നാരമ്പം പാവയ്ക്ക ഞാന്‍ കറിവെയ്പോം നീ കറി വെയ്പോം പൊന്നാരംമ്പം പാവയ്ക്ക. രാം നാട്ടില്‌ ചെന്നപ്പഴോ രരവട്ടി പ്ലാവയ്ക്ക ................ പത്താം നാട്ടില്‌ ................ രാധടീച്ചര്‍, ഗുരുവായൂര്‍ 404. തൈതിനം താരോ................തൈതിനം താരോ................ തൈതിനം തൈതിനം തൈ താരോ. കല്ലേലിരിക്കുന്ന കല്ലോരിഞ€ കല്ലേന്നങ്ങപ്പുറം മാറിരി ഞദ (തൈതിനം) കല്ലേലിക്കത്തിലാളിറങ്ങട്ടേ (തൈതിനം) കല്ലേലിക്കം വെതയ്ക്കട്ടെ ഞ (തൈതിനം?) ആര്‍. സി. കരിപ്പത്ത്‌ 405. വട്ടത്തില്‌ കുയികുത്തി, നീളത്തില്‌ തടമിട്ട്‌ അങ്ങനെ പാവണം ചെഞ്ചീര വെണ്ണീരണിയണം ചെഞ്ചീര വെള്ളം നനയണം ചെഞ്ചീര മാറോളം വളരണം ചെഞ്ചീര മറിഞ്ഞ്‌ കുനിയണം ചെഞ്ചീര അങ്ങനെ വളരണം ചെഞ്ചീര എങ്ങനെ നുള്ളണം ചെഞ്ചീര മൂട്ട്‌ന്ന നുള്ളണം ചെഞ്ചീര ആരാരരിയണം ചെഞ്ചീര? അമ്മായിയരിയണഠം ചെഞ്ചീര എങ്ങനെ അരിയണം ചെഞ്ചീര നനുനനെ അരിയണം ചെഞ്ചീര ആരാര്‍ വെക്കണം ചെഞ്ചീര? അമ്മായിവെക്കണം ചെഞ്ചീര എങ്ങനെ വെക്കണം ചെഞ്ചീര മുറ്റത്ത്‌ നിക്കണ ചെന്തങ്ങിന്റെ താഴത്തെ മുത്തൊരു വന്നെങ്ങ തല്ലിപ്പൊളിക്കണം വന്നെങ്ങ മൂട്ടിപ്പൊളിക്കണം വന്നെങ്ങ കറ്കറെ ചെരകണം വന്നെങ്ങ നീട്ടിയരയ്ക്കണം വന്നെങ്ങ വാരിക്കലക്കണം വന്നെങ്ങ ചളുചളെത്തെളക്കണം ചെഞ്ചീര അങ്ങനെ വെയ്ക്കണം ചെഞ്ചീര ആരാര്‍ കൂട്ടണം ചെഞ്ചീര അമ്മാവന്‍ കൂട്ടണം ചെഞ്ചീര ആരാര്‍ വെളമ്പണം ചെഞ്ചീര അമ്മായി വെളമ്പണം ചെഞ്ചീര 196 ആരും കൊതിക്കണം ചെഞ്ചീര അമ്മായിവെച്ചൊരു ചെഞ്ചീര! തങ്കമണി, കൊറ്റങ്ങല്‍ 40൫. താനാ തന തന (3) താന്തിനനോം തവര മൊളക്ക്‌ന്ന്‌ താനെ മൊളക്ക്‌ന്ന്‌ ഒരുപാട്‌ മൊളക്ക്‌ന്ന്‌ പൊന്‍തവര തവര മൊളച്ചീറ്റ്‌ ഈരെല തിരിയിന്ന്‌ അത്ക്‌ പിള്ളന്മാരടി തൊടങ്ങി മുട്ടെകരത്തില്‍ തവര വളര്‍ന്നിറ്റ്‌ അടിമുടി കുരന്നെല നെറഞ്ഞല്ലോ ഒരു നാള്‍ ഒരു വട്ടി രാംനാള്‍ ര്‌ വട്ടി മൂന്നാം നാള്‍ മുന്നു വട്ടി തകര നുള്ളി തകരയും നുള്ളീട്ടകത്തേക്ക്‌ ചെല്ലുമ്പോള്‍ ചെറുപിള്ളേരത്ക്‌ കളിതൊടങ്ങി തവരയരിയിന്ന്‌ അട്പ്പത്ത്‌കേറ്റ്ന്ന്‌ എളക്ക്‌ന്ന്‌ വാങ്ങ്ന്ന്‌ ചീരുക്കുട്ടി തേങ്ങാചെരക്ന്ന്‌ കട്‌ വറ്ത്ത്ട്ന്ന്‌ എളക്ക്‌ന്ന്‌ ചിരിക്ക്‌ന്ന്‌ ചീരുക്കുട്ടി കംഭവും വന്നല്ലോ തവരയൊണങഞ്ങ്യല്ലോ എനിയെന്ത്‌ പോംവഴി പെരുംങ്കൊടലേ ആറായി മടക്കീറ്റ്‌ അറുപത്‌ ചൊറയിട്ട്‌ അയിനുള്ളിലടങ്ങിക്കോ പെരുങ്കുടലേ തങ്കമണി, കൊറ്റങ്ങല്‍ 407. ഞാന്‍ നട്ട മാങ്ങാറി പൊട്ടി മുളച്ചേ പൊട്ടിമുളച്ചപ്പം കൂട്ടു വളച്ചേ കൂടു വളച്ചതില്‍ പൊന്തുന്ന മാവ്‌ പൊന്തുന്ന മാവേല്‌ കായ്ക്കുന്ന ചില്ല കായ്ക്കുന്ന ചില്ലേല തൂങ്ങുന്ന മാങ്ങ കാറ്റൊന്ന വന്നാല തുള്ളുന്ന മാങ്ങ എറിയല്ലേ എറിയല്ലേ വികൃതിപ്പീള്ളേരെ മമ്മതുകുട്ടി പറിക്കുന്ന മാങ്ങ ചീന ഭരണിയിലുപ്പിടും മാങ്ങ എരിവുള്ള കാന്താരി ചേര്‍ത്തുള്ള മാങ്ങ ശീലം നല്ലാണുങ്ങള്‍ കൂട്ടണ മാങ്ങ. കൊച്ചു വേലു, തിരുവനന്തപുരം 408. കാനനും വാഴനട്ടു കൂനനും വാഴനട്ടു കുഞ്ഞിക്കൂനനായവനും വാഴനട്ടു കാനനും വെള്ളമൊഴിച്ചു കൂനനും വെള്ളമൊഴിച്ചു കുഞ്ഞിക്കൂനനായവനും വെള്ളമൊഴിച്ചു കാനനും വളമിട്ടു കൂനനും വളമിട്ടു കുഞ്ഞിക്കൂനനായവനും വളമിട്ടു കാനനും കൊലവെട്ടി കൂനനും കൊലവെട്ടി കുഞ്ഞിക്കുനനായവനും കൊലവെട്ടി കാനനും ചന്തയില്‍പ്പോയ്‌ കൂനനും ചന്തയില്‍പോയ്‌ കുഞ്ഞിക്കുനനായവനും ചന്തയില്‍പോയ്‌ കാനനും കൊലവിറ്റു കൂനനും കൊലവിറ്റു കുഞ്ഞിക്കൂനനായവനും കൊലവിറ്റു കാനനും കാശുകിട്ടി കൂനനും കാശുകിട്ടി കുഞ്ഞിക്കുനനായവനും കാശുകിട്ടി കാനനും പെണ്ണുകെട്ടി കൂനനും പെണ്ണുകെട്ടി കുഞ്ഞിക്കൂനനായവനും പെണ്ണുകെട്ടി കാനന്റെയും കണ്ണുപൊട്ടി കൂനന്റെയും കണ്ണുപൊട്ടി കുഞ്ഞിക്കൂനനായവന്റെയും കണ്ണുപൊട്ടി അച്യുതന്‍ മാസ്റ്റര്‍, കയ്യിട്ടാപ്പൊയില്‍ 409. പാറമ്മലാലിയും പാറമ്മല്‍ കദീജ്യം പാറയിടകൊത്തി ചേനനട്ടു അക്കൊല്ലം ചേന കിളകിളച്ചു 197 ഉമ്മ തട്ടം വാങ്ങി മോള്‌ കങ്കനിട്ട്‌ തന്നന്തിനം തന്നാനേതിക തനതനം തന്തിനം മെല്ലെമെല്ലെ ആയിഷ (ബീയ്യാത്തുമ്മ) കുറ്റിപ്പാല 410. തെയ്യക്കം തിന്തിമി തെയ്യകം താരാ (2) പാടത്ത്‌ നിക്കണ പുന്നാരപെണ്ണേ പാട്ടൊന്നു പാടെടീ പുന്നാരപ്പെണ്ണേ (തെയ്യകാ...) ഇന്നെന്തേ പെണ്ണണൊരു പാട്ടു പാടാത്തെ ഇന്നെന്തേ പെണ്ണിനൊരീണമില്ലാത്തെ (തെ...) ഞാറു നടുന്നേരം പാടണ പാട്ട്‌ ഞാറു നടുമ്പം വള കിലുങ്ങട്ടെ... (തെ...) ചക്കരമാവിന്റെ കൊമ്പത്തിരുന്ന്‌ ഓടക്കുയില്‌ വിളിയ്ക്കുന്ന്‌ തേവന്‍ (തെ...) പാട്ട്‌ അകലേക്ക്‌ കേക്ക്‌ണ നേരം പെണ്ണെന്തേ ലോക്ഹം മറന്നു പോണയ്യോ (തെ...) മറിയാമ്മച്ചേട്ത്തി, കോട്ടയം 411. ഒരു ചാലുഴുതില്ല ഒരു വിത്തും വിതച്ചില്ല താനോ മൊളച്ചൊരു പൊന്‍തകര (താനാ...) ഒന്നാം നാള്‍ ഒരു വട്ടി രാം നാള്‍ രു വട്ടി മുന്നാം നാള്‍ മൂന്നു വട്ടി തകരനുള്ളി (താനാ...) ഉപ്പൊടു മൊളകൊട്‌ വെങ്കായക്കൂട്ടൊടു തകര പറച്ചൊരു കറിയൊക്കി (താനാ...) അപ്പൂപ്പനമ്മാവന്‍ അയലത്തെ കുട്ടേട്ടന്‍ വടക്കേലെ നാണിക്കും വിരുന്നൊരുക്കി (താനാ...) കുംഭമാസം കഴിഞ്ഞു തകര കരിഞ്ഞു ഇനിയെന്ത്‌ ചെയ്യും പെരും കുടലേ (താനാ...) ആറാറ്‌ മടക്കിട്ട്‌ അറുപത്‌ കുരുക്കിട്ട്‌ അനങ്ങാതെ കിടന്നോ പെരും കുടലേ (താനാ...) ശിവജ്യോതി, നെടുങ്കം 412. കൊടാട്ടീലെ കുഞ്ഞിപ്പെണ്ണാള്‌ കുന്നോളം നെല്ലിട്ടു കുത്ത്യല്ലോ കുന്നോളം നെല്ലിട്ടും കുത്തമ്പോളോ കുഞ്ഞിപ്പെണ്ണവള്‍ മൂള്ലൊല്ലൊ മൂളിക്കുത്തിയ നെല്ലിന്നൊരു മുന്നാഴി പൊന്നരി പൊഞ്ച്വൊല്ലോ മുന്നാഴി പൊന്നരി പൊങ്ങിക്കാല്‍ പുന്നാര മുത്തു ചിരിക്ക്വൊല്ലോ പുന്നാരമുത്തു ചിരിച്ചു വെളമ്പിയ കഞ്ഞിക്കും ചിരി പൊട്വ്ല്ലോ കുഞ്ഞികുടിച്ചെഴുന്നേറ്റിട്ടെന്നുടെ കുഞ്ഞന്‍ കന്നിനെ നോക്ൊല്ലോ കന്നിനു നന്നായ്‌ തവിടു കലക്കി കഞ്ഞി തെളപ്പിച്ചു കാട്ട്വൊല്ലോ കഞ്ഞി തെളപ്പിച്ചു കാട്ട്യാല്‍ കന്നുകള്‍ കത്തില്‍ ചാടിത്തിമര്‍ക്ക്വല്ലോ കന്നുകള്‍ കത്തില്‍ ചാടിത്തിമര്‍ത്താല്‍ കത്തില്‍ ചേറു കലങഞ്ങ്വല്ലോ കത്തില്‍ ചേറു കലങ്ങ്യാ കന്നി- ക്കതിരുന്നു നീളും കൂട്ചൊല്ലോ കന്നിക്കതിരിന്റെ നീളം കൂട്യാ കയ്യിലരിവാള്‍ ചിരിക്ഷ്വല്ലോ അരിവാളേ ചിരി അരിവാളേ ചിരി അരിവാളേ ചിരി അരിവാളേ രാമചന്ര്രന്‍, പറപ്പൂര്‍ 413. കാലിനെ നോക്ക്‌ണ കാലിയാന്‍മാരെടോ എന്റോരുപയ്യിനെ കട്ോ കൂട്ടരെ ഞങ്ങളും കില്ല നിങ്ങളെ പയ്യിനെ നിങ്ങളെ പയ്യിനോ എന്തുടയാളം? നെറ്റിയ്ക്ക്‌ ചൊട്ട്‌ പൂവാന്‍ കൊടിയുു്‌ 199 നാല്‍ക്കാല്‍ വളയ്ു്‌ പള്ളയ്ക്ക്‌ മറുക്‌ കീനും കീനും നിങ്ങളെപയ്യീനെ (താരാട്ട്‌) ഏടേടക്കത്‌ കാലിയാന്‍മാരെടോ? കാവേരിമലമ്മേന്ന്‌ പുല്ലും തിന്നിട്ട്‌ താമരകൊളത്തീന്ന്‌ വെള്ളോംകുടിച്ചിട്ട്‌ കാഞ്ഞിരത്തിന്‍ തണലില്‍ കെടക്ക്‌ന്ന്‌ കീനും ഒന്നാം വിളിക്കോള പുല്ല്‌! പറിക്കുന്ന്‌ രാം വിളിക്കോള്‌ ചെവിടോര്‍ത്ത്‌ നിക്ക്‌ന്ന്‌ മുന്നാം വിളിക്കോള്‍ പാച്ചലേ പായ്ന്ന്‌ നാലാം വിളിക്കോളള്‍ ആലേരെ വാതുക്കെ കുറ്റീം കയറുമെടുത്തല്ലോ ചീയോതി പയ്യീന പിടിച്ചങ്ങു കെട്ടുന്നല്ലോ ആദ്യം കറന്ന പാലാരിക്ക്‌ ചീയോതീ? ആദ്യം കറന്ന പാല്‍ പുമീദേവ്യമ്മയ്ക്ക്‌ പിന്നെ കറന്ന പാലാരിക്ക്‌ ചീയോതീ? പിന്നെ കറന്ന പാല്‍ ശ്രീകൃഷ്ണന്‍ കണ്ണന്‌ പിന്നെ കറന്ന പാലാരിക്ക്‌ ചീയോതീ? പിന്നെ കറന്ന പാല്‍ കുഞ്ഞമ്പു തമ്പാന്‌ കാച്ചിക്കുറുക്ക്യമ്മ ഏന്തി തണിച്ചല്ലോ വയറ്‌ നിറയ്യോളം പാല കൊടുത്ത്വല്ലോ ഇച്ചാലിലോമന പാട്ടും വിരിച്ചിട്ട്‌ ഇച്ചാലില്‍ പാടി വളരണേ കുഞ്ഞമ്പു. ശ്രീധരന്‍ കുട്ടമത്ത്‌, പയ്യന്നൂര്‍ 414. പൊന്നില്ലം കെട്ടിയമ്മ കെട്ടിച്ചമച്ചാളല്ലേ പൊലിയോണേ ശ്രീകൃഷ്ണന്‍പെറഠന്നാളേ നമഃ അപ്പോഴെയിലയടവെച്ചു തൊഴുതും കെൌഴു അമ്പാടിതന്നിലും വാഴുന്നു നമഃ വളയിട്ട കയ്യഴകന്‍ തളയിട്ടുകാലഴകന്‍ ഓമന ശ്രീകൃഷ്ണന്‍ പിറന്നാളേ നമഃ എഴുതൊഴുത്തുല്ലോയിട കൊട്ടിലേ താനു്‌ ഏഴായിരം കോടി പശുക്കളു൦ നമഃ കറവുള്ള പയ്യിനെ മങ്ക കുറ്റീകെട്ടാനല്ലേ കറവില്ലാപ്പയ്യിനെ മങ്കയഴിച്ചുവിട്ടാന്‍ നമഃ കിയില്‍ നീരെടുത്ത്‌ പയ്യിന്റെകിടുകഴുകി ശേഷിച്ച നീര്‍കെറ്‌ മുതുകുഴിഞ്ഞേ നമഃ ആരിയമുഖം നോക്കിയിരുന്നുകൊാളമ്മ സൂരിയ മുഖം നോക്കി കറന്നുകൊള്‍ നമഃ പയ്യും കറന്നു മങ്കയില്ലത്തുവെച്ചാളല്ലേ പാല്‍കാച്ചാന്‍ തീ തേടി പോകുന്നു൦ നമഃ നങ്ങേലി അന്തര്‍ജ്ജനം, മല്ലിശ്ശേരി തളിപ്പറമ്പ്‌ 415. കാരിച്ചി പയ്യേ കടക്കം പുളേള്യ നീയെന്തിനാരാന്റെ നെല്ലുതിന്നു ഞാനെങ്ങാനാരാന്റെ നെല്ല്‌ തിന്നേനെങ്കില്‍ നാട്ടപൊരിച്ചെന്നെ തച്ചിട്ടില്ലെ നാട്ടപൊരിച്ചെങ്ങാന്‍ തച്ചിട്ടുങ്കില്‍ കെട്ടിനൊരുകെട്ട്‌ പുല്ല്‌ തന്നിട്ടില്ലേ കെട്ടിനൊരുകെട്ട്‌ പുല്ല്‌ തിന്നീനെങ്കില്‍ കുറ്റിക്കൊരു കുറ്റിപാല്‌ തന്നിട്ടില്ലെ കുറ്റിക്കൊരുകുറ്റിപാല തന്നീനെങ്കില്‌ കാണം കൊടുത്തുഞാന്‍ ക്ൊൊഠിട്ടല്ലെ കാണം കൊടുത്തി നീയെന്നെ കൌൊനെങ്കില്‍ ആലനെറച്ചു ഞാന്‍ പെറ്റിട്ടില്ലെ. ഇന്ദിര, അരീക്കാട്‌ 416. കാരിച്ചി പയ്യെ കറുത്ത പയ്യെ നീയെന്തിനാരാന്റെ നെല്ല്‌ തിന്ന്ണ്‌ ഞാനേതെങ്കിലാരാന്റെ നെല്ല്‌ തിന്നാല്‌ കുറ്റിയ്ക്കൊരുകുറ്റി പാല്‌ തരുന്നില്ലേ കുറ്റിയ്ക്കൊരുകുറ്റി പാല്‌ തന്നെങ്കില്‍ കൊട്ടയ്ക്കൊരു കൊട്ടപ്പുല്ല്‌ തരുന്നില്ലേ 199 കൊട്ടയ്ക്കൊരു കൊട്ടപ്പുല്ല്‌ തന്നെങ്കില്‍ കയറിന്‍ വഴിയേ വരുന്നില്ലേ ഞാന്‍ കയറിന്‍ വഴിയേ നീ വര്‍ണെങ്കില്‍ മരിയ്ക്കൊരു മരിവെള്ളം തെരര്‍ണില്ലേ ഞാന്‍ കാരിച്ചി പയ്യേ കറ്ത്ത പയ്യേ നീയെന്തിനാരാന്റെ നെല്ല്‌ തിന്ന്ണ്‌ കൊച്ചുനാരായണപ്പിള്ള 417. പശു പശൂ പുല്ലിന്ന പുലീ പുലീ കന്നിന്നാ ഈ പശു ഒന്ന്‌ പെറ്റ്‌ ഒന്നര പാലും കറന്നെടുത്തേ ഈ പശു പത്തു പെറ്റേ പത്തര പാലും കറന്നെടുത്തേ ച്ന്ദ്രികത്തമ്പുരാട്ടി, പന്തളം 418. രേരടി യെന്റ്പ്പാ രേരടി എന്റപ്പാ രാരിരംരാരോ യെന്റ്പ്പാ കുന്നുമ്മേലെ പുരവെച്ചെന്റപ്പാ (രേരടി) വര്ണോരേംകാണാം പോണോരേംകാണാം (രേരടി) കൊട്ടേംനെയ്യാം മത്തേംതിന്നാം വലിയമനുസ്യരെ പറഞ്ഞ്വിടപ്പ (രേരടി?) ചെറിയ മനുസ്യരെ പിടിച്ചിരുത്തപ്പാ (രേരടി) ര മനേഷ്‌, കൊല്ലം 419. രേരേരേ എന്റപ്പോ രാരീരം രാരോ എന്റപ്പോ (3) കുന്നുമ്മേലേ പെരവയെന്റപ്പോ (രേരേ) കൊട്ടേം നെയ്യാം വെറ്റേംതിന്നാം (രേരേ) വലിയ മന്ശ്യരെ പറഞ്ഞ്വിടപ്പോ (രേരേ) ചെറിയ മന്ശ്യരെ പിടിച്ചിരുത്തപ്പോ (രേരേ) ഒന്നാം മലയക്ക്‌ ചെന്ന്‌ ഒന്നാം മയിലയിലോ (രേരോ) ഒന്നാം മയിലയിലോ ഒരു മുടിപ്പീലികൊ (രേരേ) എടത്ത്കെട്ടി വലത്ത്‌ തുക്കണ നന്തുണി വാളികള്‍ ഏ (രേരേ) തിരുവരങ്കത്ത്‌ പകവതിയ്ക്ക്‌ തിരുമുടി ചൂടുവാനോ.. ഓ.....(രേരേ) ഒന്നാം തോക്കും തണ്ണിച്ചി തോക്കും കടലില്‍ ചോഞ്ചിക്കണേ (രേരോ) കടലില്‍ ചെരിഞ്ച മരം കടലില്‍ ചോഞ്ചിക്കണേ (രേരോ) സുഭാഷ്‌, വയനാട്‌ 420. ഏലേലം കുന്നുമ്മേ....പയ്യേ പയ്യേ ഏലിലേ ലേലോ എന്റപ്പ ........ഏലിലേലേലോ എന്റപ്പാ..... കുന്നുമ്മേക്കേറ്യാ........ഈറ്റേം വെട്ടാം ഏലിലേ ലേലോ എന്റപ്പ ........ഏലിലേലേലോ എന്റപ്പാ..... കൊട്ടേം നെയ്യാം വട്ടീം നെയ്യാം.. ഏലിലേ ലേലോ എന്റപ്പ ........ഏലിലേലേലോ എന്റപ്പാ..... വല്യമനിച്ചരെ പറഞ്ഞുവിടപ്പാ ഏലിലേ ലേലോ എന്റപ്പ ........ഏലിലേലേലോ എന്റപ്പാ..... ചെറിയമനിച്ചരെ പിടിച്ചിരുത്തപ്പാ ഏലിലേ ലേലോ എന്റപ്പ ........ഏലിലേലേലോ എന്റപ്പാ..... സുഭാഷ്‌, വയ നാട്‌ 421. ചാമ്പക്കയലീച്ചെന്നേ തെയ്ുന്താരാതൈ വെയിലെത്തും മഞ്ഞത്തിട്ടേ തെയ്യന്താരാതൈ എയയെല്ലാരാരെടുത്തേ തെയ്യന്താരാതൈ ഏയായിക്കീറുന്നു൦ തെയ്യന്താരാതൈ നൊട്ടനും തുച്ചനിട്ടേ തെയ്യന്താരാതൈ കരിമീനും തൊച്ചുപോലെ തെയ്യന്താരാതൈ വട്ടിയ്ക്കു തെട്ടുമിച്ചേ തെയ്യന്താരാതൈ വട്ടിയും കൂട്ടിനെയ്തേ തെയ്യന്താരാതൈ വട്ടിയും പോന്നെടുത്തേ തെയ്യന്താരാതൈ 200 വേണു, ആലപ്പുഴ 422. അന്നം ചിന്നം മഴ പെയ്തു പൊന്നഴകിയ പുഞ്ചിറയില്‍ അന്നില്‍ വെള്ളം വന്നു തോടും, ചിറയും മുങ്ങി തക തക വേനല്‍ ഒന്നു പിറക്കട്ടെ വെള്ളമൊന്നു വലിയട്ടെ പാടത്തെ ചെളിയെല്ലാം പൊടിയാകട്ടെ കൊക്കെല്ലാം പറന്നുപോയി പുഞ്ചപ്പാടം തന്നിലിരുന്നു കൊത്തിയും പെറുക്കിയും തിന്നുന്ന കൊക്ക്‌ വെള്ള കൊക്ക പറയുന്നു തവിടു കൊക്കങ്ങാതിനോടു കരമന കുയിലു നാട്ടിനവതു൦ തക തികി തെയ്‌ അതു നേരം വരുന്ന്‌ കോട്ടയ്ക്കല്‍ കുഞ്ഞു മരയ്ക്കാര്‍ ഇരു വിരല്‍ മരുന്നുമായ്‌ കൈതോക്കും കെഠ്‌ നേര്‍വഴി വെച്ച വെടി പള്ളയ്ക്കു ചെന്നുകെറ്‌ പറന്നെടുത്തവന്‍ സഞ്ചിയിലാക്കി തകതികതെയ്‌ തങ്കമ്മ, ഉതി മൂട്‌ 423. ഒന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാന്‍ രാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാന്‍ മൂന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാന്‍ നാലാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാന്‍ അഞ്ചാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാന്‍ ആറാം കൊല്ലി മേലേചെന്നു പട്ടം കെട്ടിനത്‌ സുഭാഷ്‌, വയനാട്‌ 424. പാറക്ക്ട്ടടി പാറക്ക്‌ട്ടടി ഏലേലയ്യാ ഏലേലം തൊപ്പനാളുകളൊപ്പരം കൂടി യപ്പാറയ്ക്കിട്ടടി ഏലേലം (ഏലേല..........മ) ഞെട്ടിട്ട്‌ പാറ പൊട്ടട്ട്‌ പാറ പൊളിയട്ട്‌ പാറ ഏലേലം (ഏലേല..........മ) പാറപൊട്ടീട്ട്‌ പാറക്കണ്ണീല്‌ തണ്ണികാണട്ട്‌ ഏലേലം (ഏലേല..........2) തണ്ണി കോരീട്ട്‌ കുഞ്ഞിമക്കള കഞ്ഞിവെയ്ക്കട്ട്‌ കുഞ്ഞിമക്കള്‍ പയ്യകറ്റട്ട്‌ ഏലേലം (ഏലേല..........മ) പയ്യകറ്റീട്ട്‌ കുഞ്ഞി മക്കള്‌ പാട്ടുപാടട്ട്‌ ഏലേലം (ഏലേല) നിത. എന്‍. നായര്‍, വെസ്റ്റ്‌ മാമ്പറ്റ 425. താരിളം തെയ്യാരാ തെയ്യത്താരോ താരിളം തെയ്യാരാ തെയ്യത്താരോ താരിളം തെയ്യാരാ തെയ്യത്തക താരിളം തെയ്യാരോ താതക്കിട തെയ്യാരോ തക തക്കിട തരികിട തന്നാരോ പിടിയെടാ മോനേ എയ്ലസാ ഒത്തുപിടിച്ചാല്‍ എയ്ലസാ മലയും മറിയും എയ്ലസാ മടിച്ചു നിന്നാല്‍ എയ്ലസാ മുടിഞ്ഞുപോകും എയ്ലസാ അഖില്‍ വേണുഗോപാല്‍, കയ്യേരിക്കല്‍ 426. ഏലോസാ ഏലേലം ഏലേലയ്യാ ഏലേലം ഒത്തുപിടിച്ചോ ഐലേസാ 201 തള്ളിവിടയു ഐലേസാ ഉന്തിവിടയയ ഐലേസാ ആദിഷ്‌, മാമ്പറ്റ 427. തെയ്‌ തെയ്‌ തക തെയ്‌ തെയ്‌ തോം പൊണ്ണത്തടിയന്‍ വന്നു കേറി തെയ്‌ തെയ്‌ തക തെയ്‌ തെയ്‌ തോം തോണി മുങ്ങി-ത്തുഴയും പോയി തെയ്‌ തെയ്‌ തക തെയ്‌ തെയ്‌ തോം കല്ലിടിച്ചു പല്ലും പോയി തെയ്‌ തെയ്‌ തക തെയ്‌ തെയ്‌ തോം മനേഷ്‌, കൊല്ലം 428. തോണിയെറക്കെന്റെ ചങ്ങാതീ അക്കരെ ചെന്നിട്ട്‌ കാരൃമ്‌ വെള്ളച്ചീം കുട്ട്യോളും കാക്ക്‌ന്ന്‌ ചോറ്‌ കറീംവെച്ച്‌ കാക്ക്‌ന്ന്‌ ഇത്തിരി ധിറുതി ചങ്ങാതി തോണിയെറക്കെന്റെ ചങ്ങാതീ വിഷ്ണു, അരിക്കുളം 429. വഞ്ചിറാണി വാണിടുമ്പോള്‍ തൈതൈതകതൈതൈ തോം വഞ്ചിറാണി വാണിടുമ്പോള്‍ തിത്തിത്താരാ തൈ തോം വഞ്ചിറാണി വാണിടുമ്പോള്‍ വഞ്ചിക്കെന്നും തിരുവോണം വഞ്ചിപ്പാട്ടും കളികളും നാട്ടിലെല്ലാടോം ഓ തിത്തിതാര പുഞ്ചപ്പാടം തോറും നിന്നു തൈതൈ പുഞ്ചപ്പാടം തോറും നിന്നു തൈ തൈ പുഞ്ചപ്പാടം തോറും നിന്നുതിത്തത്താരി 202 പുഞ്ചപ്പാടം തോറും നിന്നുപുഞ്ചകൊയ്യും പുലയരും പുഞ്ചിരിച്ചീടുന്നു പിന്നെ പറയണമേ ഓ തിത്തിത്താര രവീരദ്രന്‍ മാസ്റ്റര്‍, ചേര്‍ത്തല 430. തെയ്‌ തെയ്‌ തക തെയ്‌ തെയ്തോം ഇല്ലിക്കമ്പുകൊ തോണി തെയ്‌ തെയ്‌ തക തെയ്‌ തെയ്തോം പൊണ്ണത്തടിയന്‍ വള്ളം കേറി തെയ്‌ തെയ്‌ തക തെയ്‌ തെയ്തോം തോണീം മുങ്ങി തുഴയും പോയി തെയ്‌ തെയ്‌ തക തെയ്‌ തെയ്തോം കല്ലിടിച്ചു പല്ലുംപോയി തെയ്‌ തെയ്‌ തക തെയ്‌ തെയ്തോം കേലു, കച്ചേരി 431. തിത്തോം തിത്തോം തൈ തിത്തോം താതൈ തൈ തൈ തിത്തോം ചക്രമൊന്ന്‌ ചവിട്ടെന്റളിയാ (താതൈ) കോളും പുഞ്ചനനച്ചെന്റളിയാ വാഴയ്ക്ക്‌ കൂട്ടല്ലെന്റളിയാ മയ പെയ്തീട്ടു പുഴ നെറഞ്ഞേ പുഴ കടക്കാനാവതില്ലേ താതൈ അടയ്ക്കാത്തോഠൊരു തോണിയാക്കി യാമ വൈയ്ക്കോല്‌ തുഴക്കോലാക്കി ഒന്നു തൊഴഞ്ഞേ തോണിയെങ്ങീ രു തൊഴതഞ്ഞേ നട്ക്ക്‌ ചെന്നു മൂന്നു തൊഴഞ്ഞേ മുലേച്ചെന്നു നാലു തൊഴഞ്ഞേ അക്കരെച്ചെന്നു (തിത്തോം....?) ചക്രമൊന്ന്‌ ചവിട്ടെന്റളിയാ (താതൈ...) മറിയാമ്മച്ചേട്ത്തി, കോട്ടയം 432. ആപ പൂ മുല്ലപ്പു വാസനയുള്ള മുല്ലപ്പൂ തെങ്ങിന്‍ തറയിലെ മുല്ലപ്പൂ പന്തലില്‍ പൂവിട്ട മുല്ലപ്പൂ ഏട്ത്തി മിലറുത്തിട്ട്‌ മാല കെട്ട്ണ മുല്ലപ്പൂ തലയില്‍ ചൂട്ണ മുല്ലപ്പൂ വാസനയുള്ള മുല്ലപ്പൂ ആപ പൂ തൃത്താപ്പൂ നട്ടു നനച്ച തൃത്താപ്പു മുറ്റത്തുള്ള തറയില്‍ കതിരായ്‌ നില്‍ക്ക്ണ തൃത്താപ്പു നങ്ങേലിക്കുട്ടിയറുത്തിട്ട്‌ മാല കെട്ടണ തൃത്താപ്പൂ അമ്പലത്തിലെ തമ്പാട്ടി എന്നും ചൂട്ണ തൃത്താപ്പൂ ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 433. ഇന്നലെ ഞാനൊരു മുല്ല നട്ടു മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു നാളേയ്ക്കു മുന്നാഴി പുവിറുക്കാം എന്തിലറുക്കു മുല്ലപ്പൂവ്‌ ? മുിലറുക്കോു മുല്ലപ്പൂവ്‌ മിലറുത്താല്‍ മുഷിയും പൂവ്‌ എന്തിലറുക്കു മുല്ലപ്പൂവ്‌ കൈലിയിലറുക്കേു മുല്ലപ്പൂവ്‌ കയ്യിലറുത്താല്‍ കരിയും പുവ്‌ എന്തിലറുക്കു മുല്ലപ്പൂവ്‌ ? പൊന്‍തളികേലറുക്കാം പൂവ്‌ പൊന്‍തളിക നിറച്ചറുത്തു വെള്ളിത്തളികകൊകെ മൂടി നീളത്തിലായിരം മാല കെട്ടി ആര്‍ക്കാര്‍ക്കു ചാര്‍ത്തോു; മുല്ലപ്പൂവ്‌ ? 203 കണ്ണാട്ടു കാവില്‍ ഭഗവതിയ്ക്ക്‌ മുല്ലപ്പൂവ്‌ ചാര്‍ത്തി വലത്തുവെച്ച്‌ ഞാനിതാ ശ്രീപദം കൈതൊഴുന്നേന്‍ ദേവകി, ഉഗ്രപുരം 434. വളരുന്നങ്ങനെ വളരുന്നങ്ങനെ നടുമുറ്റത്തൊരു തൃത്താവ്‌ വിലസുന്നങ്ങനെ വിലസുന്നങ്ങനെ തിരുമുറ്റത്തു കരിന്തൊളസി കുട്ടികളാടീപാടീടുമ്പം തൃത്താവിന്നൊരു ചാഞ്ചാട്ടം ശാന്തിക്കാരന്‍ വെള്ളം പാരുമ്പം ചാഞ്ഞൊലയും കരിന്തൊളസി വെള്ളം വീണു കനത്തീടുമ്പം താഴ്ത്തുന്നു തല ത്ൃത്താവ്‌ തീര്‍ത്ഥചാലിലെ നീരേല്‍ക്കുമ്പം തലചായ്ക്കുന്നുകരിന്തൊളസി കല്യാണപ്പന്തലില്‍ നാണിച്ചുനില്‍ക്കും കന്യകയല്ലോ തൃത്താവ്‌ നോമ്പും നോറ്റും വലം വെച്ചീടും ആത്തോലല്ലോകരിന്തൊളുസി പെറ്റുകെടക്കും കുഞ്ഞിപ്പെണ്ണിന്‌ ഈറ്റുമരുന്നായ്‌ തൃത്താവ്‌ ദ്വാദശിനാളില്‍ പൂജയ്ക്കുള്ളൊരു പൂദളമായി കരിം തൊളസി നങ്ങേലി അന്തര്‍ജ്ജനം, മല്ലിശ്ശേരി, തളിപ്പറമ്പ്‌ 435. ചക്കരപ്പാവയു................അയ്യയ്യാ വഞ്ചാരപ്പാവയു............. കല്‍ക്കപ്പാവയു...............അയ്യയ്യാ ശര്‍ക്കരപ്പാവയുട ചക്കരപ്പാവചിരിക്കുന്ന പാവ വഞ്ചാരപ്പാവ പറക്കുന്നപാവ കല്‍ക്കപ്പാവ കളിക്കുന്നപാവ ശര്‍ക്കരപാവ ശരിക്കുള്ളപാവ വന്നോളിന്‍ വന്നോളിന്‍ പൊന്നുകുഞ്ഞുങ്ങള്‍ നിന്നോളിന്‍ കഠോളിന്‍ പൊന്നു കുഞ്ഞുങ്ങള്‍ കാശുതന്നിട്ടവ കൊപൊയ്ക്കൊളിന്‍ ആശതീരുംവരെ കുരസിച്ചോളിന്‍ 204 തിന്നുരസിച്ചോളിന്‍ കളിച്ചുരസിച്ചോളിന്‍ ആശതീര്‍ന്നില്ലെന്നാല്‍ വീം വന്നോളിന്‍ കൊച്ചുനാരായണപിള്ള 436. കോയിക്കോട്ട്ഠൊരു ചായ മക്കാനി മക്കാനീല്രൊരു മൂപ്പീല്‌ മൂപ്പന്‍രെ മക്കാനി ക്കേറിച്ചെല്ല്മ്പം എന്തെല്ലാം വിശേശം കാണണ ചായ ബീത്തണ്‌ പീയിഞ്ഞടിക്ക്ണ്‌ പാലും പഞ്ചാരോട്യാട്ട്ണ്‌ വരിക്കച്ചക്കേന്റെ കുരുകളഞ്ഞിട്ട്‌ തൊലികുത്ത്യങ്ങട്ടെട്ക്ക്‌ണ്‌ അരിയരക്ക്ണ്‌ ഉഴന്നരക്ക്ണ്‌ ദോശചുട്ടങ്ങു കൂട്ടണ്‌ ചമ്മന്തിയരച്ചങ്ങ്ട്പ്പത്താക്കീട്ട്‌ കടുവറത്തങ്ങാഴിക്ക്ണ്‌ കോയിക്കോട്ട്‌ഠൊരു ചായമക്കാനി മക്കാനീലുമൊരു മുപ്പീല്‌ കുഞ്ഞാമൂട്ടി, മ്മ 437. തിത്താരോ തെയ്താരോ തക തെയ്താരോ എല്ലാര്‍ക്കും എല്ലാര്‍ക്കും കിളിവളര്‍ത്തൊ എണ്ണുരു പതിനാറു കിളിവളര്‍ത്തൊട മണ്ണുകൌു മയപിടിച്ചേ രുതൂത പണുതേ അത്തൂതക്കകത്തൊട കിളിവളര്‍ത്തൊട പഞ്ചവടി പരമീശരനോടും വരമെരക്കുന്നേ കുതിന്നാന്‍ കണ്ണൂരും വരമെരക്കുന്നേ കൊത്തിതിന്നാന്‍ കണ്ണുരും വരമെരക്കുന്നേ പറന്നുപറ്റാന്‍ ചെറകുരും വരമെരക്കുന്നേ കിച്ചുതിന്നാന്‍ കാലുരും വരമെരക്കുന്നേ തായിത്തായി പറപഠറക്കുന്നേ വപൈങ്കിളിതത്ത വട്ടമിട്ടേ വലം പഠന്നേ പയിങ്കിളിത്തത്ത ചെത്തെങ്ങും ചെറിയോലും പഠന്നു പറ്റി ചെത്തെങ്ങും ചെറിയോലും കതൃൃക്കരിഞ്ഞിട്ട്‌ ചെന്നെല്ലും ചെറിയോലേ പഠന്നുപറ്റി ചെന്നെല്ലും ചെറിയോലേ കത്ൃൃക്കരിഞ്ഞിട്ട്‌ ആറ്റിങ്കല്‍ ചെറുകൈതേന്‍ പഠന്നുടന്‍പറ്റി ആറ്റിങ്കല്‍ ചെറുകൈതേന്‍ കത്ൃക്കരിഞ്ഞിട്ട്‌ വട്ടമിട്ടേ വലം പഠറന്നേ പയിങ്കിളിത്തത്ത വട്ടമിട്ടേ വലം പഠന്നേ പയിങ്കിളിത്തത്ത മറിയാമ്മച്ചേട്ത്തി, കോട്ടയം 438. അയിനിക്ക പറിക്കാന്‍ വാ കൊറത്ത്യേ (3) ഏനൊട്ടു വയ്യ വയ്യെന്‍ കൊറവാ ഏന്റെ മടീലൊരു പുള്ളയുട കൊറവാ അയനിക്ക ചെത്താന്‍......... അയനിക്ക പുയുങ്ങാന്‍ ........ അയനിക്ക വെളമ്പാന്‍............. അയനിക്ക തിന്നാന്‍ ........... അവ്ടെക്കെടാ പുള്ളേ 205 ഇവ്ടെക്കെടാ പുള്ളേ ഞാമ്പോയി അയനിക്ക തിന്നട്ടെ രമേശന്‍ കാവില്‍, മേലടി 439. പൂത്തുരെച്ചന്തുവും പത്താളും വന്നാല്‍ ഇങ്ങന്യോ കുമ്പേ അരിവെയ്ക്കല്‍ ഇങ്ങന്യോ കുമ്പേ കറിവെയ്ക്കല്‍ പഴയരി വെച്ചത്‌ ചീഞ്ഞ്‌ പോയി കോയക്ക വെച്ചത്‌ കഴിഞ്ഞുംപോയി വായക്ക യുപ്പേരിയ്ക്കുപ്പോയില പുത്തുരെച്ചന്തുവും പത്താണ്ങ്ങളും നിന്നെപ്പറ്റ്യെന്താ നിരൂപിക്ക്യാ സിവിക്‌ കൊടക്കാട്‌, കാസര്‍കോഡ്‌ 440. കായും കാമ്പും കൂമ്പും ചേമ്പും ചേനേം കൂടി കൂട്ടാന്‍ വെച്ചാല്‍ കായോ കാമ്പോ കുമ്പോ ചേമ്പോ ചേന്യോ നല്ലത്‌ ചൊല്ലാനാമോ നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 441. പ്ലാവിമ്മേക്കേറീട്ട്‌ താഴോട്ടെറങ്ങ്യപ്പം താഴെക്കെടക്ക്‌ന്ന്‌ ചക്കേമ്മ ചക്കേമ്മ പൊക്ക്യപ്പം മുള്ളൊന്നു കൊന്ററൈ ദേഹം മുറിഞ്ഞല്ലോ ചീതമ്മേ ദേഹം മുറിഞ്ഞപ്പം ചക്കേമ്മ ഞാനങ്ങു താഴേത്തേക്കിട്ടല്ലോ ചീതമ്മേ താഴത്തേക്കിട്ടപ്പം കണ്ണീര്മെല്ലെ ഞാന്‍ തൂത്തു കളഞ്ഞല്ലോ ചീതമ്മേ കണ്ണീരു തുത്തപ്പം കയ്യാകെയൊട്ടുന്നു എന്തൊരു പെല്ലാപ്പ്‌ ചീതമ്മേ വെട്ടിമുറിച്ചിട്ടു മുഴുമുഴു ചുളയെല്ലാം കൊത്തിയരിഞ്ഞല്ലോ ചീതമ്മേ വട്ടുരുളീലാക്കീട്ടു വേവിച്ചു വെച്ചപ്പോ എന്തു രുചിയെന്റെ ചീതമ്മേ ഹായ്‌ എന്തു രുചിയെന്റെ ചീതമ്മേ മോഹനകൃഷ്ണന്‍, മഞ്ചേരി 442. തെക്ക്‌ന്ന്‌ വന്ന പൈങ്കിള്യയേ തെക്കോട്ടെന്ത്‌ വര്‍ത്താനം ഇന്നലേം പന്തറ്‌ വെള്ളാടി ഇന്നും പന്തറ്‌ വെള്ളാട്ടിം ഹുവാ...........ഹൃദാ........ ആയിഷ (ബീയാത്തുമ്മ) കുറ്റിപ്പാല 443. കറുത്തപെണ്ണേ കരിങ്കുഴലീ നെനക്കൊരുത്തന്‍ കെയക്കുദിച്ചു കാടുവെട്ടി തിന വിതച്ചു തിനതിന്നാന്‍ കിളിയിറങ്ങി കിളിയാട്ടാന്‍ പെണ്ണിറങ്ങി പെണ്‍ക്യ്യില്‍ വള കിലുങ്ങി വളകിലുങ്ങി കിളി പറന്നു കിളിയോടി മല കടന്നു 444. നമ്മംനമ്മംനാറാച്ചി കുഞ്ഞിക്കുമ്പേലെന്തു്‌? കുഞ്ഞിനുവെച്ച കിങ്ക്ട്‌ കിങ്കിന്കൂട്ടനെന്തു്‌? കുഞ്ഞിക്കോഴീടെ കൊക്ക്‌ കൊക്കുമുറിച്ചു പാലമിട്ടു പാലത്തിന്റരികെ വാഴവെച്ചു വാഴകൊലച്ചു തെക്കുവീണു തെക്കുന്നുവന്നൊരു പൈങ്കിളിയെ തെക്കോട്ടെന്തെല്ലാം വര്‍ത്താനം ഇന്നലേം പ്ന്ത്രളെളാട്ടി ഇന്നും പന്ത്രെള്ള്ളൊട്ടി വലിയ പിലാക്കൂറ്‌ ചെല്ലുമ്പം 206 ചെറിയ പെണ്ണിന്റെ കാതുകുത്ത്‌ ചെറിയ പിലാക്കൂറ്‌ ചെല്ലുമ്പം വലിയപെണ്ണിനു കല്ല്യാണം തന്വംഗിത്തമ്പുരാട്ടി, പന്തളം 445. കറുത്തപെണ്ണേ കരിം കുങ്കുഴലീ നെനക്കൊരുത്തന്‍ കെയക്കുദിച്ച്‌ കാടു വെട്ടി തരം വെരുത്തി തറയുഴുതു പതം വരുത്തി പതം വരുത്തി തെന വെതച്ചു തെന തിന്നാന്‍ കിളിയെറങ്ങി കിളിയാട്ടാന്‍ പെണ്ണിറങ്ങി അവളെറങ്ങീ വള കിലുക്കി വളകിലുങ്ങി കിളിപറഞ്ഞു പെണ്ണിന്നുടെ വളകിലുക്കം കിളിപറന്നു മലകടന്നു കറുത്ത പെണ്ണേ കരിങ്കുഴലീ ദേവീ, ചേര്‍ത്തല 446. മേ മല മേലേമ്മ കൊയ്യണ കാലമല്ലിതു കേട്ടോ വെള്ളം ചവിട്ടു കുറിക്കണകാലത്തോ വയ്യാതെ കാവലുറച്ചിരിക്കാന്‍ തമ്പുരാനില്ല വരമ്പത്തേ തമ്പുരാനില്ല വരമ്പത്തേ മുകം ചുട്ടു പഴുക്കുന്ന കാലത്തിലേ വയ്യാതെ കാവലുറച്ചിരിക്കാന്‍ തമ്പുരാനില്ല വരമ്പത്തേ തമ്പുരാനില്ല വരമ്പത്തേ എന്റച്ഛന്‍ രാത്രിയില്‍ കാവലിരിക്കുമ്പം തമ്പുരാന്‍ മാളിക മേടേലാണേ (2) തെയ്തിനത്തോം താരോം തിത്തോം തെയ്തിനത്തോം താരോം തിത്തോം പെണ്ണമ്മ, പെരുവ 447. എട എട ലാടാ തലേക്കുത്തും പനിക്കും മരുന്നുഠോ ലാട എടി എടി ലാടീ തലകുത്തും പനിയ്ക്കും മരുന്നു ലാടീ മരമഞ്ഞള്‍ തൊലിയെടി മായിക്കു ചുക്കെടി അരിയാറെടടീ ജീരകം മൂന്നെടി മരമഞ്ഞള്‍ തൊലിയെടി വെയ്ലത്തു വയ്ക്കെടി ഉണക്കിപ്പൊടിയെടി തിരിയാക്കി തെറിക്കടി മൂക്കില്‍ വലിയെടി അയ്യപ്പന്‍വൈദൃര്‍, കാരമ്ലേരി 448. ചുക്കു മുളകെട്ടി തിപ്പലിം കൂട്ടെടീ അമ്മീലരയെടീ ശീലേല്‍ പരത്തെടിീ വെയിലത്തു വെയ്ക്കാതെ നെഴലേലൊണക്കെട്ടി തിരിയായ്‌ തെറുക്കെട്ടി എണ്ണേല്‍ നനയ്ക്കെടീ വേഗം കൊളുത്തെടീ ഈതിക്കെടുത്തെടി കുമ്പിളിക്കുടെടി മുക്കേല്‍ വലിക്കെട്ടീ തലക്കുത്തു പോമെടി പോടി പോടി അയ്യപ്പന്‍വൈദൃര്‍, കാരശ്ലേരി 449, ആട്ടീപാട്ടീ പാമ്പാട്ടീ പാമ്പിന്‍ കൂടിലിതെന്താണ്‌? തൊട്ടാല്‍ ചൊറിയണ ചേമ്പ്‌ വെട്ടയാമുറിയുന്ന കൊമ്പ്‌ 207 ആട്ടീ പാട്ടീ പാമ്പാട്ടീ പാമ്പിന്‍ കൂടേല്‍ പാമ്പില്ലേ പാമ്പാണേല്‍ കൊത്തുല്ലേ കൊത്ത്യാലപ്പോ ചാവുല്ലേ? കൊച്ചുനാരായണപ്പിള്ള 450. കണ്ണനെന്നൊരു പൈതലുുപോല്‍ അമ്പാടിയിങ്കല്‍ വളരുന്നു വല്ലും വന്നീല ചെല്ലും വന്നീല നമ്മുടെയുണ്ണികൃഷ്ണന്‌ കറുത്ത മേനിമേല്‍ ചേര്‍ന്ന കിങ്ങിണി കുഴലുമുണ്ണിത്തുകയ്യില്‍ ചെറിയൊരുണ്ണി പോയുറിതുരന്നപ്പോള്‍ അരമണിയൊന്നു കിലുങ്ങിപ്പോയ്‌ കിലുക്കം കേട്ടമ്മയരികെച്ചെന്നപ്പോള്‍ അരമണിപൊത്തിപ്പാഞ്ഞുപോല്‍ കുന്നെടുത്തതും കുടപിടിച്ചതും കന്നുകാലിയെ മേച്ചതും വെണ്ണ കട്ടതും കലമുടച്ചതും കള്ളനെന്നു വരുത്തുവാന്‍ തൃച്ചംബരത്തു നൃത്തമാടുന്ന കൃഷ്ണനെയിതാ കൂപ്പുന്നേന്‍ കൃഷ്ണനെയിതാ കൂപ്പുന്നേന്‍ നങ്ങേലി അന്തര്‍ജ്ജനം, മല്ലിശ്ശേരി, തളിപ്പറമ്പ്‌ 451. അമ്പാടി തന്നിലൊരുണ്ണിക്കിടാവായി അന്‍പോടെ കണ്ണന്‍ വളരുംകാലം അന്നൊരു നാളുണ്ണിക്കണ്ണന്‍ പതുക്കവേ അമ്മയുറിയില്‍ചെന്നു ചൊല്ലീ താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ അമ്മേ എനിക്കിപ്പോള്‍ അമ്മിഞ്ഞ നല്‍കേണം അല്ലെങ്കില്‍ ഉണ്ണാനയക്കയില്ല അന്തിയായുണ്ണിക്കമ്മിഞ്ഞ നല്‍കിടാം എന്‍ മകനെ പോയ്‌ കളിച്ചുകൊള്‍ക താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ അന്തിയായാലമ്മേ എന്തോരടയാളം അന്തിയായലുണ്ണീ കൂരിരുട്ട്‌ അന്നേരം കണ്ണുകള്‍ ചിമ്മീ മുകുന്ദനും അമ്മേ ഇരുട്ടായി കുകൂടാ കള്ളാ” എന്നിങ്ങനെ ചൊല്ലീ യശോദയും കണ്ണനുണ്ണിക്കു മുലകൊടുത്തു താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ താലോലമേ പൈതല്‍ നങ്ങേലി അന്തര്‍ജ്ജനം, മല്ലിശ്ശേരി, തളിപ്പറമ്പ്‌ 452. ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ വാ മുറുക്കേ പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍ കോടക്കാര്‍ വര്‍ണ്ണനേ ഓടിവായോ പൈയ്ക്കളെ മേയ്ക്കുവാന്‍ പാടത്തയക്കം ഞാന്‍ പൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്കേ.... കമല, ബേപ്പൂര്‍ 453. ആനത്തലയോളം വെണ്ണ തരാം കണ്ണാ ആനന്ദ ശ്രീ കൃഷ്ണാ ഓടി വായോ ആറ്റില്‍ കുളിയ്ക്കാനായ്‌ കൌ പോവാം കുഞ്ഞേ പോറ്റിമുരാന്തകാ ഓടി വായോ അച്ഛന്റെ തേവാരക്കച്ച തരാം കുഞ്ഞേ അച്ചുത പൈതലേ ഓടി വായോ പീലിത്തലക്കെട്ടില്‍ പൂമാല ചൂടിക്കാം 208 നീലക്കാര്‍ വര്‍ണ്ണനേ ഓടിവായോ കിങ്ങിണി മോതിരം തങ്കത്താല്‍ ചാര്‍ത്തിടാം പങ്കജ ലോചനാം ഓടിവായോ (ആന.... ) പാര്‍വ്വതി, ഓമമ്ലേരി 454. MLAJOCUOMM)) ശ്രീകൃഷ്ണന്‍ വളരുന്നു നമ്മടെ വടക്കിനീല്‍ പൊന്നുണ്ണി വളരുന്നു തൃച്ചംബരത്തുപോല്‍ വല്ല്യവട്ടളം പായസം നമ്മടെ വടക്കിനീല്‍ കുഞ്ഞുരുളി പായസം തൃച്ചംബരത്തുപോല്‍ പൊന്നിന്റെ തൊട്ടില്‍ നമ്മടെ വടക്കിനീല്‍ മരത്തൊട്ടില്‍ തൂക്കാലോ തൃച്ചംബരത്തുപോല്‍ പൊന്നിന്‍ ചിറ്റാട നമ്മടെ വടക്കിനീല്‍ ചിറ്റാട തൂക്കാലോ തൃച്ചംബരത്തുപോല്‍ പൊന്നിന്റരഞ്ഞാണം നമ്മടെ വടക്കിനീലല്‍്‌ പൊന്നരഞ്ഞാണം തൂക്കാലോ നങ്ങേലി അന്തര്‍ജ്ജനം, മല്ലിശ്ശേരി, തളിപ്പറമ്പ്‌ 455. തൃച്ചംമ്പരത്തുഠോലും ഉണ്ണികൃഷ്ണന്‍ വളര്‍ന്ന്‌ എന്റെ പടിഞ്ഞാറ്റീല്‍ കുഞ്ഞമ്പുതമ്പാനും തൃച്ചംമ്പരത്തുഠോലും പൊന്‍തൊട്ടില്‌ കെട്ടീറ്റ്‌ എന്റെ പടിഞ്ഞാറ്റീല്‌ മരത്തൊട്ടില്‌ തൂക്കിന്‌ കൊച്ചുനാരായണപ്പിള്ള 456. മലരിമ്പതൊട്ടിലില്‍ മലക്കുകള്‍ അട്ടിടും താരാട്ടി കണ്‍മണിയെ മാതാവ്‌ ആമിനാബി മാറോടണച്ച മലര്‍ മാണിക്യ പ്പൂങ്കനിയെ തങ്കതിരുമാണിക്യ പൂങ്കനിയെ ലോല ഹലമ മുലപ്പാലൂട്ടി പോഷിത്ത ലാവണ്യപൂപൈതലേ ലോകാഭിലോകത്തിന്റെ ലോചനമായ മുത്ത്‌ ലോകം ഇലൈത്തവരെ സത്യമതം ലോകം തുലൈത്തവരെ ജമീല, എടവണ്ണപ്പാറ 457. അഹതമരത്തില്‍വളന്തോരെ ഹക്ക്‌ കുഞ്ഞിനെ കാപ്പിനെമന്നാനെ ബാലന്‍മാര്‍ ആട്ടിയുറക്കുന്ന കുട്ടി ആലോലം കുഞ്ഞിന്‌ താലോലം മേലായതൊട്ടിലില്‍ ആടുന്ന കുട്ടി താലോലം കുട്ടിയെ താലോലം ആരംബപൈങ്കിളി ആറ്റോലം കുട്ടി ആലോലം കുഞ്ഞിന്‌ താലോലം ആരംബപൈങ്കിളി ആറ്റോലം കുട്ടി തണലില്ല തറയില്‍ തണലാരോകുട്ടി താലോലം കുഞ്ഞിന്‌ താലോലം ജമീല, എടവണ്ണപ്പാറ 458. കുഞ്ഞിന്റെ കണ്ണിലൊരു മഞ്ചാടി മയിലുറക്കം വര്‍ണ കുഞ്ഞേ നീയുറങ്ങുറങ്ങു ഉറങ്ങുറങ്ങൂ........ ലീലാമ്മ, അയിര്‍ക്കുന്നം 459. കൊമ്പയിലെ കൂട്ടരും കൊത്തമല്ലിവ്യാപാരം കൊത്തമല്ലി വിത്തൊടനെ മാമാര്‍ തല്‍ശെയ്ന്ത്‌ പോട്ടുവരും ADAG കൊലുസ്‌ വാങ്ങി പോട്ടു വരും മാമര്‍ 209 പരമേശ്വരന്‍ നമ്പൂതിരി, കൊടക്കാട്‌ 460. രാരീരം രാരീരം രാരീരം രീര്‍ ഇല്ലത്തെ രാജാവ്‌ രാജാവ്‌ തന്നെ ഇല്ലത്തെ രാജാവിനെന്ത്‌ പെരുമ ഇല്ലത്തെ രാജാവിനാന പെരുമ ആന മദിച്ചു മലയ്ക്കല്ലേ പോണ്‍ ആനയെ പാപ്പാന്‍ തിരഞ്ഞല്ലെ പോണ്‌ രാരീരം രാരീരം രാരീരം രീര്‍ രാരീരം രാരീരം രാരീരം രീര്‍ ഇല്ലത്തെ രാജാവ്‌ രാജാവ്തന്നെ ഇല്ലത്തെ രാജാവ്‌ ചൂടണ പൂവ്‌ അനലി പുനലി ചെമ്പകത്തണലി തെച്ചി പിച്ചകം ചെമ്പകപ്പൂവ്‌ ഇല്ലത്തെ രാജാവ്‌ ചൂടണ പൂവ്‌ രാരീരം രാരീരം രാരീരം രീര്‍ സിവിക്‌, കൊടക്കാട്‌ 461. രാരീരം രാരീരംരാരാരോ കുഞ്ഞേ രാരീരം രാരീരംരാരാരോ കുഞ്ഞേ കണ്‍മണി എന്‍ മകനൊന്നുറങ്ങ്‌ തങ്ക പൊന്‍മണി പൈതലേ നീയൊറങ്ങ്‌ നേരം പെരുത്ത്‌ കഴിഞ്ഞല്ലോ കുഞ്ഞേ പാതിരാക്കാലം ഉദിക്കാറായ്‌ താലോലം പാടുന്നോരുമ്മേന്റെ പാട്ടി ന്റോരീണത്തില്‍ കണ്‍മണിനീയൊറങ്ങ്‌ ഭാവിയില്‍ നീയൊരു ജവഹറിലാലായ്‌ ത്തീരുവാന്‍ പടച്ചവന്‍ തുണച്ചീടട്ടെ രാരീരം രാരീരംരാരാരോ കുഞ്ഞേ രാരീരം രാരീരംരാരാരോ കുഞ്ഞേ പാത്തുമ്മ, പന്നിക്കോട്‌ 462. എന്മകനൊറങ്ങൊറങ്ങു കണ്‍മണിയൊറങ്ങൊറങ്ങൂ നേരമൊട്ടുപാതിരായി ഭൂതസഞ്ചാരവുമായി പക്ഷികളൊറക്കമായി പൊന്മകനൊറങ്ങൊറങ്ങ്‌ കൊച്ചുനാരായണസപ്പിള്ള, വെഞ്ഞാറമൂട്‌ 463. രാരീരം രാരീരംരാരാരോ കുഞ്ഞേ രാരീരം രാരീരംരാരാരോ കുഞ്ഞേ മനം നൊന്ത്‌ ഞാന്പവെറ്റ മാണികൃമേ എന്റെ മണിമുറ്റത്തെ അയകൊത്ത മങ്ഗല്യമേ വിരിയാത്ത മഴവില്ലേ ആനന്ദതിരുമുല്ലേ അഴകിന്റെ അഴകായ നീയൊറങ്ങ്‌ മണിമുറ്റത്ത്‌ മധുവാര്‍ന്ന പൂമോളെയെന്റെ മനമിന്ന്‌ കുളിരേകും കനിമോളെ കനിയല്ലേ കനവല്ലലേ ഉമ്മാന്റെ തങ്ക കനവിന്റെ കുളിരല്ലേ രാരാരോ പാലില്ല പഴമില്ല തരുവാനായ്‌ കയ്യില്‍ പണമില്ല ഗതിയില്ല വാങ്ങാനായ്‌ കുടിലിന്റെ കുളിരാകും പൂമോളേ കുഞ്ഞേ കരയാതുറങ്ങിക്കോ രാരാരോ വരുമല്ലോ ലോകത്തിലൊരുകാലം നല്ല ചെറുകുടിലില്‍ ചിരിതൂകും പുലര്‍കാലം ആശകളക്കാലം തീര്‍ന്നീടും മോളേ ആരംബ കനിയായ്‌ നീ വളര്‍ന്നീടും ജമീല, എടവണ്ണപ്പാറ 464. റിറ്റ രാരിരോ റ്റിരാരാ........(4) ഏഴിച്ചെറുപ്പത്തിലെ പൊന്‍കൊച്ചേ മിന്നും ചരടും കെട്ടി തരാ 210 കുഞ്ഞേ ഉറങ്ങു എന്റെ കുഞ്ഞേ ഉറങ്ങ്‌ തേന്‍പാട്ടു പാടുമ്പം കുഞ്ഞുതേന്‍പോലങ്ങുറങ്ങ്‌ മാമ്പാട്ടു പാടുമ്പം കുഞ്ഞു മാമ്പാലങ്ങുറങ്ങ്‌ തേനും മാനും പാടുമ്പം കുഞ്ഞു തേനും മാനുമുറങ്ങ്‌ മറിയാമ്മച്ചേട്ത്തി, കോട്ടയം 465. ബാവാവോ കുഞ്ഞനെ ബാവാവോ ബാവാവോ കുഞ്ഞനെ ബാവാവോ താലോലം കുഞ്ഞനെ താലോലം താലോലം കേട്ടുറങ്ങേണം മേലായ തൊട്ടിലെ ആടുന്ന കുട്ടി ആരംഭപ്പൂവായ ഓമനക്കുട്ടി മേലായരസിങ്ങള്‍ ചെന്നോരെ എക്കല്‍ക്കുത്തനെക്കാപ്പിരി മന്നാനെ നെല്ല്‌ തിന്നുന്ന ആട്ടിക്കെ്‌ പാടുന്ന പാട്ട്‌ ആയിഷ (ബീയാത്തുമ്മ, കുറ്റിപ്പാല) 466. എന്‍ മഹന്ക്ക്‌ നീയടിച്ചേവനേ ശൊല്ലിത്തരു എന്‍ മഹന്ക്ക്‌ നീടോര്‍ത്തവനെ ശൊല്ലിത്തരൂ എന്‍ മഹന്ക്ക്‌ നീ തൊട്ടേതല്ലാം പൂമാണത്തൂ നിന്‍കയ്യാവക്കു നീ തൊട്ടേതല്ലാം പൂമാണത്തൂ സുഭാഷ്‌, വയനാട്‌ 467. ഓമനക്കുഞ്ഞിത്തായി എന്റെ ഓമനക്കുഞ്ഞിത്തായി ഓമ്മിപത്തുമാതോം എടുത്ത നാങ്ങലെ പെറ്റുപോറ്റിയതായി. മറിയാമ്മച്ചേട്ത്തി, കോട്ടയം 468. കുട്ടീന്ഫയമ്മ്‌ പാലിന്‌ പോയ്ക്ക്‌ന്ന്‌ പാലുകെഠിങ്ങ്‌ പോരുംന്നേരം കൊമ്പില്ലാപ്പയ്യൊന്ന്‌ കുത്ത്യോന്നാവം കുട്ടീന്വയമ്മ ................... പോരുന്നേരം വല്ലില്ലാ പട്ടി കടിച്ചോന്നാവം കുട്ടീന്വയമ്മ ................... പോരുന്നേരം കൊകക്കില്ലാ കോയ്യ്യ്യൊന്ന്‌ കൊത്ത്യോന്നാവം കുട്ടീന്വയമ്മ ................... പോരുന്നേരം നകമില്ലാ പൂച്ച്യൊന്ന്‌ മാന്ത്യോന്നാവം കമല, ബേപ്പൂര്‍ 469. കണ്ണും പൂട്ടിയൊറങ്ങ്‌ നീയെന്‍ കണ്ണേ പൊന്നര പൂമോളേ അമ്മയുമച്ഛനും കൂടെയിരിയ്ക്കാം വാവേ നീയൊറങ്ങ്‌... എന്റെ ചക്കരേ നീയൊറങ്ങ്‌ എന്‍ പൊന്നര കമ്മണി വാവോ വാവോ പൊന്നാരം കമ്മണി വാവാവോ 470. ഒന്നാം മണിപ്പാറമ്മല്‍ ഒന്നല്ലോ കിളി പുഷ്പം നട്ടു പുഷ്പത്തിന്റെ പൂമണംകേട്ടു മയിലന്‍ കുഞ്ഞന്റാട്ടം കു 211 കിളിപാടും പാട്ടുകേട്ടി-- ട്ടുറങ്ങേണം ഭഗവാനേ കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 471. കുന്ന്മ്മ്ന്ന്രൊരു ചൂട്ട്യാണ്ന്ന്‌ കുഞ്ഞമ്പുന്റച്ചനോ മറ്റാരാനോ ഈയിവിരിയെന്റെ കുഞ്ഞിമ്മോനേ കഞ്ഞികുടിയെടാ കുഞ്ഞിബാവെ ജാനകിയമ്മ, മേപ്പള്ളി 472. ആരാരിരാരോ കുഞ്ഞു ആരാരിരാരാ അപ്പനിവിടല്ല കുഞ്ഞിന്റമ്മേം ഇവിടില്ല അവര്‍ കൊയ്യാനും പോയേ മെതിക്കാനും പോയ്‌ കൂവരുതെന്റെ കുഞ്ഞേ കരയരുതെന്റെ കുഞ്ഞേ ഒരു മൂലയിപ്പാലും ഒരു മൂലയീ വെള്ളോം ഒന്നോടിയെന്നു നടന്നിപ്പം വരും കുഞ്ഞേ കുഞ്ഞിനു കഞ്ഞിതരാമെന്റെ കുഞ്ഞേ ആരാരിരാരോ കുഞ്ഞു ആരാരിരാരാ മറിയാമ്മച്ചേട്ത്തി, കോട്ടയം 473. എങ്ങട്ട്‌ പോണു മുത്ത്യമ്മേ ചാത്തൂനെ കഠോ കുട്ട്യോളേ ചാത്തൂന്ന്‌ പറയുന്നതാരാണ്‌ ന്നുണ്ണി പൊന്നിന്‍കുടമാണ്‌ ഓനെന്ത്‌ പറ്റി മുത്ത്യമ്മേ പെണങ്ങിപ്പോയി കുട്യോളേ എന്തിന്‌ പെണങ്ങി മുത്ത്യമ്മേ ചന്തിക്കൊന്നു കൊടുത്തേ ഞാന്‍ എന്തിന്‌ തല്ലി മുത്ത്യമ്മേ ശര്‍ക്കര കട്ടുതിന്നേന്‌ ഓനൊരു പാവം കുട്ട്യല്ല്യേ ഓര്‍ത്തീലൊട്ടും കുട്യ്യോളേ ഇനിയും കാല്‍ തല്ലുമോ ? ഇല്ല സത്യം കുട്യ്യോളേ ചാത്ത്വോ ചാത്ത്വോ എറങ്ങിക്കോ മാവിന്‍കൊമ്പേന്നെറങ്ങിക്കോ മുത്തൃമ്മ നിന്നെ തല്ലൂലാ സത്യം സത്യം എറങ്ങിക്കോ ചാത്തൂ മാവിന്നെറങ്ങ്യപ്പം മുത്തൃമ്മ കെട്ടിപ്പിടിച്ചോനെ മുത്തംകെഠ്‌ പൊതിഞ്ഞോനെ ഇക്കിളിയാക്കി നടന്നേ പോയ്‌. മുക്കം ഭാസി, കയ്യിട്ടാപ്പൊയില്‍ 474. അടയുഠേ വടയുോ മുത്തശ്ശി ഉങ്കില്‍ രണ്ണംതന്നേക്കൂ അടയില്ലാവടയില്ലാ പിള്ളാരേ വടിയ്‌്‌ രണ്ണംതന്നേക്കാം ജയശങ്കരന്‍ മുത്തേരി 475. അമ്മുമ്മേ അമ്മുമ്മേ അമ്മുമ്മയെന്താ തെരയ്ണേ തുശിയാണെന്‍ കുട്ടയേളേ തൂശിയെന്തിനാണമ്മുമ്മേ നൂലുകൊരുക്കാന്‍ കുദ്യോളേ നൂലുകൊരുക്കുന്നതെന്തിനാ? ചാക്കൊന്നു തുന്നാന്‍ കുട്യോളേ ചാക്കെന്തിനാണെന്റമ്മൂമ്മേ ചാക്കൊന്ന്‌ വേണം കുട്ട്യേളേ നിങ്ങളെയൊക്കെ പിടിച്ചിടാന്‍ വികൃതിക്കുട്ടയേളേ പിടിച്ചങ്ങിടാന്‍ കെ. വി. (ശ്രീധരന്‍, മാമ്റ്റ 476. കുട്ടീടമ്മ എങ്ങട്ട്പോയി കുട്ടീടമ്മ കൊട്ടാരത്ത്ല്‌ പോയി 212 കുട്ടിയ്ക്ക്‌ എന്തെല്ലാം വെച്ചിട്ട്‌ പോയി അമ്മിക്കുട്ടി ചുട്ടതും കണ്ണന്‍ ചെരട്ടേലെ വെള്ളോം അമ്മിക്കുട്ടി ചുട്ടത്‌ നായ തിന്നേഴും പോയി കണ്ണന്‍ ചെരട്ടേലെ വെള്ളം പൂച്ചകുടിച്ചോം പോയി നേരാണേല്‍ അന്തിമയങ്ങി കുട്ടീടമ്മ വന്നതിപ്പം കാട്ടിലരിക്കും കട്ടുറുമ്പേ വീട്ടിലെപ്പിള്ളയ്ക്കുറക്കംതായോ മറിയാമ്മച്ചേട്ത്തി, കോട്ടയം 477. കാക്ക കരയുമ്പം പോയിനി നിന്റുമ്മ പോക്കര്‍ കരഞ്ഞിട്ടും വന്നില്ല നിന്റുമ്മ കമല, ബേപ്പൂര്‍ 478. ഗോവിന്ദാ പോകാം വീട്ടിലേയ്ക്കൊന്ന്‌ കൂരിരിട്ടു കൂടും മുമ്പെ വീട്ടിലെത്തേ൦ രാമ നോക്കൊന്ന്‌ മാവിന്‍മേല്‍ മാങ്ങ കേമമായ്‌ പളത്ത്‌ നില്ക്കുന്നെത്ര ഭംഗിയില്‍ കുകങ്ങനെ പോവുന്നു ഞമ്മള്‍ ര്‌ മാങ്ങ ഞാനിങ്ങ്‌ പറിച്ചിടട്ടയോ ഞമ്മുടേതല്ല മാവ്‌ നോക്കണം ശമ്മതം കൂടാതെയാരെന്റെ സ്വത്തെടുക്കാമോ.. ആയിഷ (ബീയാത്തുമ്മ) കുറ്റിപ്പാല 479. ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം അതിനു ചേര്‍ന്നതൊരു കുളവും വേണം കുളിപ്പാനായ്‌ കുളം വേണം കുളത്തില്‍ ചെന്താമരവേണം കുളികഴിഞ്ഞൊരുങ്ങുവാന്‍ ചന്ദനം വേണം യുദ്ധത്തിന്‌ രാമന്‍ നന്ന്‌ കുലത്തിന്‌ സീത നന്ന്‌ ഈണുറക്കമുപേക്ഷിക്കാന്‍ ലക്ഷ്മണന്‍ നന്ന്‌ പടയ്ക്ക്‌ ഭരതന്‍ നന്ന്‌ പറവാന്‍ പൈങ്കിളി നന്ന്‌ പറക്കുന്ന പരിഷയില്‍ ഗരുഡന്‍ നന്ന്‌. ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി 480. ഒന്നാനാം കൊച്ചുതുമ്പീ എന്റെ കൂടേ പോരുമോ നീ നിന്റെ കൂടേപ്പോന്നാലോ എന്തെല്ലാം തരുമെനിക്ക്‌ കളിപ്പാനോ കളം തരുവേന്‍ കുളിപ്പാനോ കുളം തരുവേ ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌ ഇട്ടുണ്ണാന്‍ പൊന്‍തളിക കൈകഴുകാന്‍ വെള്ളിക്കിി കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌ 213 ഒന്നാനാം കൊച്ചുതുമ്പീ..... എന്റെ കൂടേ പോരുമോ നീ........ സായിനിവേദിത, പത്തനാപുരം 481. വേശങ്ങളായിരം - വേദങ്ങളൊന്ന്‌ ഭാഷകള്‍ വെവ്വേറെ - ആശയമൊന്ന്‌ വര്‍ണ്ണങ്ങള്‍ പലതല്ലോ - ചോരയുമൊന്ന്‌ നോവും സുഖവും - ജീവിതമൊന്ന്‌ ആഹാരം പലതരം -- മനുഷ്യരൊന്ന്‌ സാന്തനാം മൂര്‍ത്തിയാം - ദൈവവുമൊന്ന്‌ ചിന്നു, കൂത്തുപറമ്പ്‌ 482. അഞ്ചുതത്ത ഒത്തുകൂടി അത്തിക്കൊമ്പിന്‍മോളിലേറി അതിലൊരുതത്ത കൊത്തുകൂടി കൊത്തുകൂടി താഴെവീണു ഓടിച്ചെന്നു കോരിയെടുത്തു പാലുകൊടുത്തുപഴവുംകൊടുത്തു ഇനിയെന്റെ കുഞ്ഞിതത്തേ കൊത്തുകൂടല്ലേയിനികൊത്തുകൂടല്ലേ സുഗതന്‍, കച്ചേരി 483. അണ്ണാരക്കണ്ണാ തൊണ്ണൂറ്‌ വാലാ മാങ്ങേടി കടം തര്വോ കാരിച്ചി കാക്കേ കരിംങ്കണ്ണണ്േ വേനലും വര്‍ഷവുമെന്നറ്‌ ഉള്ളൊരു കാലത്ത്‌ സൂക്ഷിച്ചുവെച്ചാ പൊല്ലാപ്പിലാകില്ല ചങ്ങാതീ കൊച്ചുനഠാരായണപ്പിള്ള, വെഞ്ഞാറമൂട്‌ 484. കറിഞ്ഞീടുവാനെന്തു വേണം? കറിഞ്ഞീടുവാന്‍ കണ്ണുവേണം? കേട്ടറിഞ്ഞീടുവാനെന്തു വേണം? കേട്ടറിഞ്ഞീടുവാന്‍ കാതുവേണം മണമറിഞ്ഞീടുവാനെന്തുവേണം? മണമറിഞ്ഞീടുവാന്‍ മൂക്കുവേണം രുചിയറിഞ്ഞീടുവാനെന്തു വേണം? രുചിയറിഞ്ഞീടുവാന്‍ നാക്കുവേണം തൊട്ടറിഞ്ഞീടുവാനെന്തു വേണം? തൊട്ടറിഞ്ഞീടുവാന്‍ ത്വക്കുവേണം ഉമാദേവി, മുത്തേരി 485. ആരഠുമ്പഴുക്കാത്തോട്ടത്തി പോവരുതെ ചെറു പൂവലേ കൊച്ചു കൊച്ചു പല്ലുകൊപോയത്‌ കടിച്ചു മുറിച്ചു കൊ പോയത്‌ കവരു ചെറുപൂവല്ലേ കൊച്ചു കൊച്ചു കണ്ണുകൊ കരൊതുക്കി കൌപോയത്‌ കവരു ചെറുപൂവല്ലേ താണമലയിന്റെ താണചെരുവെ താണു പറന്നു കൌ പോയതു കവരു ചെറുപൂവല്ലേ കണ്ണന്‍ നല്ലൂരാന്‍, ഉറകുന്ന്‌ 486. ആരാനയിലെ പോന്ന്‌ പോകുന്നത്‌ മൂര്യല്ലേ? മൂര്യാണെങ്കില്‍ കുത്തുലേ? കുത്തുന്നത്‌ കൊമ്പല്ലേ കൊമ്പാണെങ്കില്‍ ആടുലേ? ആടുന്നത്‌ പുളിങ്ങ്യല്ലേ പുളിങ്ങ്യാണെങ്കില്‍ പുളിയ്ക്കൂലേ? പുളിയ്ക്കുന്നത്‌ മോരല്ലേ മോരാണെങ്കില്‍ നാറൂല്ലേ? 214 നാറുന്നത്‌ തീട്ടല്ലേ തീട്ടാണെങ്കില്‍ തിന്നൂലേ തിന്നുന്നത്‌ നായ്യല്ലേ കുഞ്ഞാമുട്ടി, മൈര്ര 487. അക്കരയിക്കരെ നീന്തിയണയുന്ന നീര്‍ക്കോലി ചാത്തന്റെ വാലുപിടിച്ചിട്ടും വരമ്പോടടിച്ചിട്ടും തോലു പൊളിച്ചിട്ടും വട്ടത്തില്‍ നുറുക്കീട്ടും നെയ്യില്‍ പൊരിച്ചീട്ടും മിഠത്ത കുട്ദ്യോളെ തൊള്ളേല തേച്ചിട്ടും പൂവേപൊലി പൂവേപൊലി .............. കെ. വി. ശ്രീധരന്‍, മാമ്പറ്റ 488. കോരപ്പാ പൊന്നനിയാ തൂറട്ടെ ചൂട്ട്‌ പിടി ഉണ്ണിക്കുറുപ്പ്മാസ്റ്റര്‍, മേപ്പള്ളി 489. ചക്കമരോ ചവിണിമരോ ചവിണിയന്‍ കണ്ണന്റോളെമരോ ചേക്കാമു, മൈ(്ത 490. കണ്ണാടം പൊത്തി കടുക്കാടം പൊത്തി ആരാന്‍ കുത്തിന തൊട്ടും വന്നാന്‍ നിനക്കൊരു തീട്ടക്കട്ട എനിയ്ക്കൊരു തേങ്ങാപ്പൂള്‌ ചിത്തു, കയ്യിട്ടാപ്പൊയില്‍ 491. അണ്ണാച്ചീന്റ്യോള്‌ പെറ്റെടി എന്റുകുട്ട്യാടി പൂച്ചക്കുട്ട്യാടി എന്തിലിട്ടു കൊപോകും മാറാപ്പിലിട്ട്‌ കൊപോകും റെഡി.. വണ്‍.. ടു.. ത്രീ... സൂര്യ. സി. പത്തനാപുരം 492. ഒന്നാനാം കുന്നിന്മേല്‍ ഓരടിക്കുന്നിന്‍മേല്‍ ഓരായിരംകിളി കൂടുവെച്ചു കൂട്ടിനിളം കിളി താമരപ്പൈൈങ്കിളി താനിരുന്നാടുന്ന പൊന്നോലാ... രാനാം....... പത്താനാം...... നാരായണന്‍ മാസ്റ്റര്‍, കുറ്റിപ്പാല 215 493. ഒന്നാം മലയില്‍ കയറാമോ? അവിടുന്ന്‌ തലേംകുത്തി മറിയാമോ? രാം മലയില്‍ കയറാമോ? അവിടുന്ന്‌ തലേംകുത്തി തലേംകുത്തി മറിയാമോ? പത്താം മലയില്‍ കയറാമോ അവിടുന്ന്‌ തലേംകുത്തി (10) മറിയാമോ? അഹമ്മദ്‌ മാസ്റ്റര്‍, കാര ശ്ശേരി 494. ഒന്നാമനോടിക്കിതച്ചിരുന്നേ താതെയ്‌ രാമനോടിത്തളര്‍ന്നിരുന്നേ മൂന്നാമന്‍ പാട്ടില്‍ ലയിച്ചിരുന്നേ താതെയ്‌ നാലാമന്‍ കാട്ടിലൊളിച്ചിരുന്നേ അഞ്ചാമന്‍ ഒറ്റയക്കു വെച്ചുതിന്നേ താതെയ്‌ ആറാമന്‍ തൊ തിരിഞ്ഞുതിന്നേ ഏഴാമനേഴയായ്‌ കാത്തുനിന്നേ താതെയ്‌ എട്ടാമന്‍ തട്ടിപ്പറിച്ചുതിന്നേ ഒമ്പതാമത്തവന്‍ കുട്ടു തിന്നേ താതെയ്‌ പത്താമനൊക്കെയും കുനിന്നേ രാധാമണി, ചൂലൂര്‍ 495. അത്തിപ്പൊത്തില്‍ തത്തമ്മക്കിളി മുട്ടകളിട്ടു പത്തെണ്ണം കുഞ്ഞിക്കാലുകള്‍ കാണാനായി കാത്തുകഴിഞ്ഞു കിളിയമ്മ അത്തംവത്തിനു മുട്ടകള്‍ പത്തും പൊട്ടിവിരിഞ്ഞു തിത്തിത്തൈ ഒന്ന്‌ ര്‌ മുന്ന്‌ നാല്‍ അഞ്ചുല്ലോ പെണ്‍കിളികള്‍ ആറ്‌ ഏഴ്‌ എട്ട്‌ ഒമ്പത്‌ പത്തില്‍ പാതിയുമാണ്‍കിളികള്‍. അരുണ്‍ലാല്‍, ബാലു ശ്ശേരി 496. ഒരു കുന്നൊരു കുന്നൊരു കുന്നൊരു കു-- ന്നൊന്നും രും മൂന്ന്‌ മുല്ലപ്പൂവിനു മണമുള്ളതു കൊ- രെന്നും മുന്നും നാല്‍ ഞും വും പ കടതു രും രും നാലും ചേര്‍ന്നാലെട്ട്‌ തത്തകളതുകേട്ടൊത്തു പറഞ്ഞതു പത്തും പത്തും പതിറ്റുപ്പത്തും വെട്ടും കുത്തും കൊത്തും കിളയും വിത്തും മുത്തും തിത്തിത്തൈ സുദര്‍ശന്‍, കച്ചേരി 497. ഇഞ്ചിയുണങ്ങിയാല്‍ ചുക്ക്‌ അതി ലീരഞ്ച്‌ കൂട്ടിയാല്‍ പത്ത്‌ പത്തില്‍ നിന്നൊന്നു ഭഗവാനു പോകവേ ഒമ്പതല്ലോ നവദ്വാരം ഒമ്പതീന്നൊരു ഭഗവാനു പോകവേ എട്ടെല്ലോ അഷ്ട വസുക്കള്‍ എട്ടില്‍ നിന്നൊരു ഭഗവാനു പോകവേ എഴല്ലോ ആഴ്ചയ്ക്കുദിവസം എഴില്‍ നിന്നൊരു ഭഗവാനു പോകവേ ആറല്ലോ വിനു കാല്‍ ആറില്‍ നിന്നൊരു ഭഗവാനു പോകവേ അഞ്ചല്ലോ വിരല്‌ കയ്യിന്ന്‌ അഞ്ചില്‍ നിന്നൊരു ഭഗവാനു പോകവേ നാലല്ലോ കട്ടിളിന്നു കാല്‌ നാലില്‍ നിന്നൊരു ഭഗവാനു പോകവേ മൂന്നല്ലോ തേങ്ങയ്ക്ക്‌ കണ്ണ്‌ മുന്നില്‍ നിന്നൊരു ഭഗവാനു പോകവേ രല്ലോോ കാളയ്ക്ക്‌കൊമ്പ്‌ രില്‍ നിന്നൊരു ഭഗവാനു പോകവേ ഒന്നല്ലോ കിയ്ക്കു മുരലല്‍ (വാലു) ഒന്നില്‍ നിന്നൊരു ഭഗവാനു പോകവേ ഇല്ലല്ലോ കുതിരയ്ക്കു കൊമ്പ്‌. 216 സരോജിനി, ചാത്തമംഗലം 498. വക്കനോ ബധവനോ പ്രാവുന്ന്‌ വേലാ, ഉപ്പീട്ട ചട്ടിയോ പ്രാവൂന്ന്‌ വേലാ, വണ്ണനോ മലയനോ പ്രാവൂന്ന്‌ വേലാ, വണ്ണാത്ത്യോ മലയത്ത്യോ പ്രാവൂന്ന്‌ വേലാ നായരോ നമ്പ്യാരോ പ്രാവൂന്ന്‌ വേലാ തിയ്യനോ തിയ്യത്ത്യോ പ്രാവൂന്ന്‌ വേലാ വാണ്യനോ, ചേന്നനോ പ്രാവൂന്ന്‌ വേലാ മുക്കുവനോ മുക്കോത്ത്യോ പ്രാവൂന്ന്‌ വേലാ കോലാനോ കോലാത്ത്യോ പ്രാവൂന്ന്‌ വേലാ നാക്കുല പൂക്കുല വെള്ളരി വെറ്റില കൂമ്പില ഒക്കുമുറുക്കു ചടക്കുചടയാട . നീങ്ങാച്ചിലനിന്നേര്‍, കണ്ണേര്‍ നീക്കിക്കളയാനുഠോരുപായം ഹ്രീം - ശ്രീം പരമേശ്വരന്‍ നമ്പൂതിരി, കൊടക്കാട്‌ 499. ഹരിമുന്നമേ മുലദേവ പൊന്‍ നിറമൊത്ത മൂലദേവി ഹരിയാന സുഖിയാന ലോകാന ഗുണവാന സര്‍വ്വാന മദയാന പുരുഷാന ബലവാന ഇങ്ങനെ അഞ്ചും ര- ഴോനക്കിട്ട ബലവും വീര്യവും അഴകുമായുസ്സും വാണാളും വര്‍ദ്ധനയും തിരുന്നാളും ദീര്‍ഘായുസ്സും കൂടിയിരിക്ക സുഭാഷ്‌, വയനാട്‌ 500. കൊച്ചീചെന്നാ കൊച്ചഴി കാണാം കൊച്ചമ്മാളു പോരുന്നോ കോച്ചീചെന്നാ കപ്പലുകാണാം കൊച്ചമ്മാളു പോരുന്നോ കൊച്ചീചെന്നാ കോട്ടകള്‍ കാണാം കൊച്ചമ്മാളു പോരുന്നോ കൊച്ചീചെന്നാ കോടതി കാണാം കൊച്ചമ്മാളു പോരുന്നോ ദേവി, ചേര്‍ത്തല 217 501. തന്തോയം തന്തോയം തന്തോയം ബാലേ നമ്മക്കും ച്രേതത്തീപ്പോകാം അടിതൈെവത്തെ തൊട്ട്തൊയാലോ നാട്‌ ബരിക്കണ ത്രമ്പാ നമ്മക്കനുബാതം തന്നെടി ബാലേ തന്തോയം................ നമ്മക്കും അമ്പലം തീഠം അടിതൈെവത്തെ തൊട്ടുതൊയാലോ ഏഴുകൊളത്തി കുളിയ്ക്കാ നല്ല പാട്ടുകള്‍ പാടിരസിക്കാം തന്തോയം............. ആയിരം നാവുള്ളൊരനന്തന്റെ മോളീ വല്ല്യര്പ മറിഞ്ഞുകെടക്ക്‌ണ കാണാം ത്രമ്പന്റെ പൊക്കിളില്‍ നിന്നും ഒരു പുസ്പം കിളിച്ചങ്ങ്‌ പോയത്‌ കാണാം തന്തോയം........... കക്ഠയൈടുത്തങ്ങുതന്നെ ത്രമ്പാ ചന്ദനം വാരിയണിയെണ ത്രമ്പാ കറുത്തകല്ലിക്കെടക്ക്‌ണ ത്ര്പാ തന്തോയം............. പോറ്റിത്ത്രമ്പാക്കന്മാരെല്ലാം വെറും പോയമ്മാരൊക്കെ ബാലേ തന്തോയം......... വത്സല ടീച്ചര്‍, മൂഴിക്കല്‍ 3.3.2 നാടന്‍കുട്ടിപ്പാട്ടു കളുടെ വര്‍ഗ്ഗീകരണം വിവിധകൂട്ടായ്മകളില്‍ ales കാലഘട്ടങ്ങളിലായി സ്വാഭാവികമായി രൂപംകൊതും പാഠഭേദങ്ങളാല്‍ സമ്പുഷ്ഠവുമായ നാടന്‍കുട്ടിപ്പാട്ടുകളെ വര്‍ഗ്ലീകരി ക്കുക എളുപ്പമല്ല. മാത്രമല്ല ഒരേ പാട്ട്‌ തന്നെ വിവിധ വര്‍ഗ്ലീകരണസാധ്യതയുള്ള താണ്‌ എന്നതും ഈ ഉദ്യമത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എങ്കിലും പഠനസൌ കര്യാര്‍ത്ഥം വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ വര്‍ഗ്ഗീകരിക്കുകയേ തരമുള്ളൂ. ക. പാടുന്നവരെ ആസ്പദമാക്കി നാടന്‍ കുട്ടിപ്പാട്ടുകളെ മൂന്നായി തിരിക്കാം. 1. കുട്ടികള്‍ പാടുന്നവ 2. കുട്ടികള്‍ക്ക്‌ വോി പാടുന്നവ 3. സംഭാഷണരുപത്തില്‍ പാടുന്നവ 218 1. കുട്ടികള്‍ പാടുന്നവ കളി, വിനോദങ്ങള്‍, ഉത്സവങ്ങള്‍, പ്രകൃതി, തൊഴില്‍, ആചാരനുഷ്ഠാന ങ്ങള്‍ തുടങ്ങി വിവിധ ജീവിതാവസരങ്ങളില്‍ കുട്ടികള്‍ പാടുന്ന കുട്ടിപ്പാട്ടുകളാണ ൮. ഇതിലെ സന്ദര്‍ഭത്തെക്കൂടി കണക്കിലെടുത്താല്‍ ഇത്തരം പാട്ടുകളെ വീും പല വിഭാഗങ്ങളായിത്തിരിക്കാവുന്നതാണ്‌. 1. കളിയുടെ ഭാഗമായി പാടുന്നവ - നാരങ്ങാപ്പാല്‌ (പേജ്‌ 281), ഡും.. ഡും.. (45) 2. ഉത്സവപ്പാട്ട്‌ - ചന്തത്തില്‍ (318), ഓണമെന്നോണം (പേജ്‌ 312) 3. കടങ്കവിതകള്‍ - കം എന്ന രാജ്യത്ത്‌ (137), കേറിപ്പടരുവാന്‍ (142) 4. വിനോദപ്പാട്ടുകള്‍ - രാരിത്തത്തമ്മേ (167), അമ്പട പട പട... (1൩) 5. കലകളുമായി ബന്ധപ്പെട്ട പാട്ടുകള്‍ - ഒന്നാം കുന്നും (98), തലകെട്ടഴി (95) 6. അനുഷ്ഠാനപ്പാട്ടുകള്‍ - ഒന്നാം തുമ്പിയും ... (103), ഒന്നേ ഒന്നേ (86) 7. പ്രകൃതിപാട്ടുകള്‍ - പശൂ പശൂ ... (417), പെയ്യട്ടെ മഴ ... (പേജ്‌ 315) 8. സാമുഹ്യപ്പാട്ടുകള്‍ - ചക്കരച്ചേട്ടനു ... (366), തലമുടികാട്ടി (53). 9. അക്ഷരപ്പാട്ടുകള്‍ - കേശവനാശാനാശ (പേജ്‌ 287), ഉരലിലെരെലി (126) 10. തെറിപ്പാട്ടുകള്‍ - കോരപ്പാ ... (488), ചക്കമരോ (489) 2. കുട്ടികള്‍ക്വോകിു പാടുന്നവ കുട്ടികള്‍ക്ക്‌ വോി മുതിര്‍ന്നര്‍ പാടുന്ന പാട്ടുകളെ സന്ദര്‍ഭത്തെ ആസ്പദ മാക്കി പലതായി തിരിക്കാം 1. കളിപ്പാട്ടുകള്‍ - അപ്പോം ചുട്ട്‌ (പേജ്‌ 271), ചാഞ്ചാടുണ്ണി ... (പേജ്‌ 279) 2, താരാട്ട്‌ - അമ്പാടി തന്നി (451), കൊമ്പയിലെ (459) 3. ഉപദേശപ്പാട്ട - ആരാരാരു ... (485), താരിളം (425) 4. അനുഷ്ഠാനപ്പാട്ട്‌ - ഹരിയെന്നേ മുന്നം (499), വക്കനോ (498) 5. ഉല്‍സ്വപ്പാട്ട്‌ - ആ... ഈ... (257), തന്തോയം (501) 6. വിനോദപ്പാട്ട്‌ - തൊന്‍ വട്ടി ... (6), അച്ചപ്പം (2) 7. സന്ദേശപ്പാട്ട്‌ - വേശങ്ങളായിരം (481), കാലീനെ ... (413) 8. പ്രകൃതിപരം - മണ്ണേനമ്പി (284), തൂരിയന്‍... (289) 219 9. തൊഴില്‍പരം - അടിച്ചുവാരിയ (396), രേരേരേയെന്റെപ്പാ (419) 3. സംഭാഷണരുപത്തില്‍ പാടുന്നവ സംഭാഷണസപ്പാട്ടുകളില്‍ നല്ലൊരുഭാഗം അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണമാണെങ്കിലും അച്ഛന്‍, മുത്തശ്ശീ തുടങ്ങിയ മറ്റു കുടുംബാംഗങ്ങളോ ടുള്ള സംഭാഷണരൂപത്തിലും പാട്ടുകള്‌. (പ്കൃതിവസ്തുക്കളോടും ജീവികളോടും സംവദിക്കുന്ന കുട്ടിയെയും കാണാം. ചില നാടന്‍കുട്ടിപ്പാട്ടുകള്‍ മുതിര്‍ന്നവരുടെ സംഭാഷണരൂപത്തിലുള്ളതാണ്‌. 1. അമ്മയും കുട്ടിയും - കന്നുപൂട്ടെട... (402), ആരിയന്‍കാവില്‍ (പേജ്‌ 288) 2. മുത്തശ്ശിയും കുട്ടിയും - നല്ലതു നല്ലതു ... (283), അടയുഠോ (474) 3. അച്ഛനും കുട്ടിയും - അച്ഛാ! അച്ഛാ! (393), ചന്തേലച്ചാ (354) 4. കുട്ടിയും തുമ്പിയും - ഒന്നാനാം (480), അക്കരെ (104) 6. കുട്ടിയും മുതിര്‍ന്നവരും - ഏയ്‌ കാക്ക (434) 7. മുതിര്‍ന്നവര്‍ പരസ്പരം (കുറവനും കുറത്തിയും) - അയിനിക്കാ പറിക്കാന്‍ (438) 8, കുട്ടിയും വസ്തുക്കളും - മിഠതിരിയെട... (109) 9. കുട്ടിയും മൃഗങ്ങളും - കാരിച്ചിപ്പയ്യേ (415) 10. കുട്ടിയും പക്ഷികളും - കാകൃതി കരകൃതി (122) കക. ഉള്ളടക്കത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍. ശിശുസഹജമായ കളികള്‍, ഇവയില്‍ നിന്നുരുത്തിരിഞ്ഞുവ രുന്ന കലകള്‍, ജീവിതാനുഭവങ്ങളുടെ ഭാഗമായി ഉായ നര്‍മ്മങ്ങള്‍ തുടങ്ങിയവയെ ആവിഷ്കരിക്കുന്ന വിനോദ്രപ്രദങ്ങളായ നാടന്‍കുട്ടിപ്പാട്ടുകള്‍ നിരവധിയാണ്‌. കുട്ടി കളുടെ ആദ്യസമൂഹമായ വീടുമായും സമൂഹവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവങ്ങളും തദനുബന്ധപാട്ടുകളും പ്രചാരത്തില്‌. പ്രകൃതിയിലെ ജീവീയ-അജീ വീയ ഘടകങ്ങള്‍, പ്രാപഞ്ചികവസ്തുക്കള്‍ അവയുടെ പ്രത്യേകതകള്‍ തുടങ്ങിയവ യെക്കുറിക്കുന്ന പാട്ടുകളുമ്്‌. കേരളത്തിലെ വിവിധ കാലങ്ങളിലെ സാമൂ ഹിക-സാമ്പത്തിക-രാഷ്ര്രീയസ്ഥിതിഗതികള്‍, ജനജീവിതം, അഭിലാഷങ്ങള്‍, സംസ്‌കാരം തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിവിഗതികളെയും വീക്ഷണവൈവിധ്യ ങ്ങളെയും പ്രതിഫലിപ്പിക്കുന്ന നാടന്‍കുട്ടിപ്പാട്ടുകള്‍ ധാരളമ്്‌. വിവിധ ജീവിത സന്ദര്‍ഭങ്ങളിലും പരിതസ്ഥിതികളിലും ഒരു വൃക്തിയുടെ മനസ്സിനെയും സമൂഹമന 220 സ്സീനെയും ചിത്രീകരിക്കുന്ന പാട്ടുകളും കാണാം. കുട്ടിയുടെ ഏറ്റവും പരിചിത ഇട മായ വീട്‌, വീട്ടുകാര്‍, ചുറ്റുപാടുകള്‍ തുടങ്ങിയവ ദൃശ്യമാകുന്ന പാട്ടുകളുമു. തൊഴിലായ്മ, അതിനോടുള്ള താത്പര്യം, താത്പര്യക്കുറവ്‌, തൊഴില്‍പരമായ പ്രയാ സങ്ങള്‍, മേന്മകള്‍ എന്നിങ്ങനെ തൊഴില്‍സംബന്ധിയായ പാട്ടുകളും ധാരാളമാണ്‌. മുതിര്‍ന്നവര്‍ക്ക്‌ കുട്ടികളോടുള്ള സ്നേഹവാത്സല്യങ്ങള്‍ അവരെക്കുറിച്ചുള്ള മോഹങ്ങള്‍, സ്വപ്നങ്ങള്‍ തുടങ്ങിയവ പ്രകടിപ്പിക്കുന്ന പാട്ടുകളും നിരവധിയാണ്‌. കുട്ടിക്ക്‌ ജീവിതായോധനശേഷി ഉാക്കാനുതകുന്ന ഉപദേശപ്പാട്ടുകളും കൂട്ടായ്മ യുടെ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുമ്പോള്‍ കുട്ടിയില്‍ സംജാതമാകുന്ന സമ്മര്‍ദ്ദങ്ങളുടെയും പൊരുത്തക്കേടുകളുടെയും സംഘര്‍ഷങ്ങളില്‍ നിന്ന്‌ വിമോ ചനത്തിനുള്ള ഉപാധികൂടിയായ തെറിയംശങ്ങള്‍ നിറഞ്ഞ പാട്ടുകളും ധാരാളമു്‌. ജീവിതസന്ദര്‍ഭങ്ങളില്‍ അറിയാതെ ഗണിതാശയങ്ങളും ഗണിതകേളികളും അട ങ്ങിയ സാഖ്യാപാട്ടുകള്‍ ചരിര്രസംഭവങ്ങളുമായി പ്രത്യക്ഷത്തില്‍ ബന്ധം പ ുലര്‍ത്തുന്ന പാട്ടുകള്‍ തുടങ്ങി അതി വിപുലവും വൃത്യസ്തവുമാണ്‌ നാടന്‍കുട്ടി പ്പാട്ടുകളിലെ ലോകം. ഈ വൈപുല്യത്തേയും വൈവിധ്യത്തേയും ബോധ്യപ്പെടു ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ വര്‍ഗ്ലീകരണത്തിന്‌ ശ്രമിച്ചിട്ടുള്ളത്‌. നാടന്‍കുട്ടി പ്പാട്ടുകളിലെ ഉള്ളടക്കം, സ്വഭാവം എന്നിവയെ ആസ്പദമാക്കി വിനോദം, ഉത്സവം, പ്രകൃതി, സമുഹം, മനസ്സ്‌, വീട്‌, തൊഴില്‍, വാത്സല്യം, ഉപദേശം, തെറി, ഗണിതം, അനുഷ്ഠാനം, ചരിത്രം എന്നിങ്ങനെ തിരിക്കാം. 221 1. വിനോദം വിനോദങ്ങളും അതിലെ ആഹ്ലാദകാരിത്വവും ജൈവികമാണ്‌. നാടന്‍കുട്ടി പ്പാട്ടുകളില്‍ അതിവിപുലമായ ഒരു ഭാഗമാണ്‌ വിനോദത്തിന്റെത്‌. കളി, കല എന്നി വയുമായി ബന്ധപ്പെട്ട്‌ പാടുന്ന നാടന്‍കുട്ടിപ്പാട്ടുകളും അക്ഷരോച്ചാരകഭാഷയായ മലയാളത്തിന്റെ സവിശേഷതകള്‍ വിളിച്ചറിയിക്കുന്ന വിനോദപ്പാട്ടുകളും വിവിധ സാമൂഹിക സന്ദര്‍ഭങ്ങളില്‍ ഉരുത്തിരിഞ്ഞ നര്‍മ്മം തുളുമ്പുന്ന ഫലിത പരി ഹാസപ്പാട്ടുകളുമാണ്‌ ഈയൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. / കളിപ്ചടുകള്‍ കളി ശിശുസഹജമാണ്‌ (കുട്ടികളും സംസ്കാരവും എന്ന അദ്ധ്യായത്തില്‍ വിശദമാക്കിയിട്ടു) മാനസികോല്ലാസത്തിന്‌ പ്രാമുഖ്യം നല്‍കുന്ന കളികളിലെ പാട്ടു കളെ പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കി ശൈശവം, ആദിബാല്യം, ബാല്യം, ആണ്‍, പെണ്‍ എന്നിങ്ങനെ തിരിക്കുമ്പോള്‍ അതിന്റെ വൈലുപ്യം ബോധ്യപ്പെടുന്നു. സംഭാഷണപരങ്ങളായ കളിപ്പാട്ടുകള്‍ ധാരാളമു്‌. കേരളീയ ജീവി തത്തിന്റെയും ഉല്‍സവങ്ങുടെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ ഈഞ്ഞാല്‍. ഉത്സവത്തിന്റെ ഭാഗമായി ജലോല്‍സവങ്ങളും ജലയാത്രകളും സാര്‍വ്വരതികമായിരു ന്നു. അതുകെട്‌ തന്നെ ഈഞ്ഞാല്‍കളികളും ജലകേളികളുമായി ബന്ധപ്പെട്ട പാട്ടു കളും ധാരാളമു്‌. ഇത്തരം നാടന്‍കുട്ടിപ്പാട്ടുകളെയാണ്‌ കളി എന്നതിലൂടെ ഉദാഹര ണസഹിതം പരിചയപ്പെടുത്തുന്നത്‌. 1. ശൈശവം - അപ്പോം ചുട്ട്‌ (പേജ്‌ 271), തപ്പോതപ്പോ (പേജ്‌ 263) 2. ആദിബാല്യം - നാരങ്ങാപ്പാല (പേജ്‌ 281), തിപ്പെട്ടിപ്പൊട്ടാമസ്‌ (67) 3. ബാല്യം - സാ.... സീ... സു... (22), കുല കുല... (15) 4. പെണ്‍ -- പൂപറിയ്ക്കാന്‍ (56), ഒരു കോര്യാ (പേജ്‌ 293) 5. ആണ്‍ - അപ്പച്ചി (61), ചുടകുടു ... (62) 6. ഗണിതം - ദോശ നല്ല (378), എട്ടപ്പം ചുട്ടപ്പം (245) 7. സംഭാഷണം - ഡും ഡും മലാഖ (45), സൈനബാ ... (19) 8. ഞ്ഞാല്‍ - ഈഞ്ഞാലാടാന്‍ (69), ഈഞ്ഞാലോ (മാ) 9. ജലകേളികള്‍ - തെയ്തെയ്തക (427), വഞ്ചിറാണി (429) 2. കലകക്കുമായ? ബന്ധപ്പെഴ്‌വ 222 കുട്ടിക്കളികളുടെ ഭാഗമായി അനുകരണാഭിനയങ്ങളിലൂടെയും മറ്റും സ്വയ മാര്‍ജ്ജിച്ചെടുക്കുന്ന ജഞാനദൃഷ്ടിയിലൂടെ കുട്ടിയുടെ ഭാവനാലോകം സമ്പുഷ്ട മാകുന്നു. അവയ്ക്കൊപ്പം പരമ്പരാഗത മൂല്യങ്ങള്‍ ഉള്‍ച്ചേരുമ്പോള്‍ കുട്ടിക്കലകള്‍ വികസിതമാകുന്നു. കളിയുടെ ഭാഗമായി കലകളുടെ പ്രാഥമികതലങ്ങള്‍ അഭ്യസി ക്കുന്ന കുട്ടി ബാല്യഘട്ടത്തോടെ കലകളില്‍ സ്വയം ഭാഗഭാക്കാവുന്നു. കേരളം മുഴു വന്‍ പ്രചാരത്തിലുള്ളതും ഇന്നും ഉത്സവങ്ങളുടെയും ഗാര്‍ഹികാഘോഷങ്ങളു ടെയും ഭാഗമായി നടത്തപ്പെടുന്നതുമായ കൈകൊട്ടിക്കളി, പുലയരുടെ ഉപവിഭാഗ മായ താപ്പുലയര്‍ക്കിടയില്‍ പ്രചാരത്തിലുള്ള തലയാട്ടം, തിരുവിതാംകൂര്‍ ഭാഗങ്ങളി ലുള്ള മയിലാട്ടം, പാലക്കാട്‌ ജില്ലയിലെ പുലയര്‍ തച്ചനാടന്മാര്‍, കണിയാന്മാര്‍, കൃസ്ത്യാനികള്‍, നമ്പൂതിരിമാര്‍ തുടങ്ങിയവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വട്ടക്കളി തുടങ്ങിയവ മുതിര്‍ന്ന കുട്ടികളുടേതാണ്‌. ദക്ഷിണ കേരളത്തിലെ ദളിതസമുദാ യങ്ങളിലെ പെണ്‍കുട്ടികള്‍ക്കിടയിലും നായര്‍പെണ്‍കുട്ടികള്‍ക്കിടയിലും കുടംകളി എന്ന കല പ്രചാരത്തിലുായിരുന്നു. ഓണം, തിരുവാതിര എന്നിവയോടൊത്ത്‌ നട ത്തപ്പെടുന്ന തുമ്പിതുള്ളല്‍, തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലെ ആദി വാസിവിഭാഗങ്ങളായ കാണിക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മയിലാട്ടപ്പാട്ട്‌ മണ്ണാ ന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കുമ്മാട്ടിക്കളി തുടങ്ങിയവയിലും മുതിര്‍ന്ന കുട്ടി കള്‍ ഭാഗഭാക്കാണ്‌. ഇവയുമായി ബന്ധപ്പെട്ട നാടന്‍കുട്ടിപ്പാട്ടുകളും കേരളീയ വാദ്യകലയെ കുറിക്കുന്ന പാട്ടുകളും ഇവിടെ ചേര്‍ക്കുന്നു. 1. കൈകൊട്ടിക്കളി - ഒന്നേ ഒന്നേ പോല്‍ (86) 2. തലയാട്ടം - തല കെട്ടഴിഞ്ഞിട്ടും (95) 3. മയിലാട്ടം - ഒന്നാനാം കരിമല ... (96) 4. വട്ടക്കളി - ഒന്നാം വേലിയും ... (91), 5. കുടംകളി - ഒന്നാം മണിക്കിണ്ണറ്റില്‍ (99) 6. തുമ്പിതുള്ളല്‍ -- ഒന്നാം തുമ്പിയും (103) 7. മയിലട്ടപ്പാട്ട്‌ - അയ്യനംകാവില്‍ (97) 8. കുമ്മാട്ടിക്കളി - മാളോരെ (108) 9. വാദ്യകല -- ചെക്കാരന്‍ (115) 2. ഭാ ഭാഷണം ഭാഷ, ഭാഷണം, ഭാഷണവികസനം, ഭാഷാവിനോദങ്ങള്‍ തുടങ്ങി കുട്ടിയുടെ ഭാഷാപരമായ വികസനഘട്ടത്തെ കുട്ടികളും സംസ്കാരവും എന്ന അധ്യായത്തില്‍ 223 വിവരിച്ചിട്ടു. അക്ഷരോച്ചാരകഭാഷയായ മലയാളത്തിന്റെ പ്രത്യേകസവിശേഷത കളും രസികത്വവും വിശദമാക്കുന്ന ധാരാളം നാടന്‍കുട്ടിപ്പാട്ടുകളു്‌. ഇവ കുട്ടിക ളാല്‍ പ്രചരിക്കപ്പെടുന്നവയാണ്‌. ഉച്ചാരണവൈകല്യങ്ങളെ മാറ്റി ര്രമപ്പെടുത്താന്‍ പ ര്യാപ്തവുമാണ്‌. മനുഷ്യന്റെ ആസ്വാദനക്ഷമത വ്യക്തമാക്കുന്ന ഭാഷാ കളിപ്പാട്ടു കള്‍, കടങ്കഥാപാട്ടുകള്‍, പഴഞ്ചൊല്‍പ്പാട്ടുകള്‍ തുടങ്ങിയവയും ശ്വാസത്തെ ക്രമീക രിക്കാന്‍ പരിശീലിപ്പിക്കുന്ന ഒറ്റശ്വാസപ്പാട്ടുകളും ഇതില്‌. നാവുരുളല്‍പാട്ടുകള്‍ സംസാരവേഗതയും ഉച്ചാരണസ്ഫുടതയും കൈവരിച്ച്‌ സംഭാഷണചാതുരി 99 ക്കാന്‍ ഉദ്ദേശിച്ചവയെങ്കില്‍ അക്ഷരപ്പാട്ടുകള്‍ കഠിനാക്ഷരങ്ങളെ ശൃംഖലീകരിച്ച്‌ ആവര്‍ത്തിപ്പിച്ച്‌ ഉച്ചാരണ്ക്രമീകരണത്തിനുള്ള പരിശീലനമാണ്‌ നല്‍കുന്നത്‌. 1. നാവുരുളല്‍ -- ഉരിയരിവേവി (120), കാകൃതി കരകൃതി (122) 2. അക്ഷരപ്പാട്ടുകള്‍ - കേശവനാശാ ... (പേജ്‌ 287), അയ്യയ്യയ്യയ്യാ ... (124) 3. ഒറ്റശ്വാസപ്പാട്ടുകള്‍ - ആലത്തുരെ ... (135), അക്കരെയിക്കരെ (136) 4. ഭാഷാകളിപ്പാട്ടുകള്‍ - കൊമ്പേറാം (പേജ്‌ 94) 5. കടങ്കഥാപ്പാട്ടുകള്‍ - “കം' എന്ന ... (137), ഒരുത്തന്‍പോയ്‌ (141) 6. പഴഞ്ചൊല്‍പ്പാട്ടുകള്‍ - ആനയായാലും (പേജ്‌ 14) 224 4. നരീമ്മം ഫലിതപരിഹാസങ്ങള്‍ മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്‌. ജീവിതത്തിന്റെ വിവിധസന്ദര്‍ഭങ്ങളില്‍ DOW അനുഭവങ്ങളും ആശയങ്ങളും വിഡ്ഡിത്തങ്ങളും എല്ലാം നര്‍മ്മത്തില്‍ ചാലിച്ച്‌ ഒരു പരിഷ്കരണത്തിനുതകുന്ന മട്ടില്‍ വിമര്‍ശനാത്മ കമായി അവതരിപ്പിക്കപ്പെടുന്നു. ഇത്തരം നാടന്‍ കുട്ടിപ്പാട്ടുകളുടെയും പ്രയോക്താ ക്കള്‍ കുട്ടികളാണ്‌. സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ വിമര്‍ശന ങ്ങള്‍ക്കൊപ്പം ഹാസ്യാത്മകമായി പ്രകൃതിയും (പകൃതിവസ്തുക്കളും ജീവികളും അവയുടെ പാരസ്പര്യവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 1. പരിഹാസം -- കൊറ്റി (150), ആലത്തൂരമ്മിണി (191) 2, തമാശ : മഴയതാ ... (200), ശങ്കരനെന്ത്യേ (183) 2, ഉത്സവം കേരളീയ ഉത്സവങ്ങളെ സംബന്ധിച്ച നാടന്‍കുട്ടിപ്പാട്ടുകളാണ്‌ ഇവിടെ ഉദ്ദേ ശിച്ചിട്ടുള്ളത്‌. ഓണം, തിരുവാതിര എന്നീ ഉത്സവങ്ങളോട്‌ ബന്ധപ്പെട്ട പാട്ടുകളാണ്‌ ഇതില്‍ അധികവും. തെയ്യം, തിറ, പൂരം, വിളക്ക്‌, വേല തുടങ്ങിയ ക്ഷേത്രോത്സവ ങ്ങള്‍/ കാവുത്സവങ്ങളും ഗൃഹോത്സവങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. 1. ഓണം - ഓണത്തപ്പാ (247), തൃക്കാക്കരപ്പനൊരു (224) 2, തിരുവാതിര -- ഒന്നേ ഒന്നേ പോല്‍ (86), ഒന്നാംപൂപൊലി (84) 3. ക്ഷേത്രോത്സവങ്ങള്‍ (കാവി) 1. തിറ - കുഞ്ഞാങ്ങലം തെറ (254) 2, തെയ്യം - അക്കരെ .. (255) 3, പൂരം - ആരിയന്‍കാവില്‍ (പേജ്‌ 288) 4. വിളക്ക്‌ - കൊച്ചുനീല്യേ (256) 5. വേല - ആരിയങ്കാവില (പേജ്‌ 288) 4. ഗൃഹോത്സവങ്ങള്‍ - ആ... ഈ... (257), നാലകത്ത്‌ (259) 3. പ്രകൃതി പ്രകൃതിയും അതിലെ ജീവീയ അജീവീയഘടകങ്ങളും ഉള്‍പ്പെട്ട പാട്ടുകളെ യാണ്‌ പ്രകൃതി എന്നതില്‍ പെടുത്തിയിട്ടുള്ളത്‌. മഴ. വെയില്‍ തുടങ്ങിയ കാലാവ 225 സ്ഥകള്‍, സസ്യലതാദികള്‍, അമ്പിളി, കുന്ന്‌, വെള്ളം, സൂര്യന്‍, പൂവ്‌ തുടങ്ങി കുട്ടി യുടെ ഭാവനാലോകം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌. ഇവയോടെല്ലാം അറിഞ്ഞോ അറിയാതെയോ സംവദിക്കുന്നവരാണ്‌ കുട്ടികള്‍. പ്രകൃതിയിലെ പക്ഷിമൃഗാദികള്‍, ഇഴജന്തുക്കള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം കുട്ടിയുടെ കളിക്കൂട്ടുകാരാണ്‌. കുട്ടിയും പ്രകൃതിയിലെ ജീവീയ അജീവീയ ഘടകങ്ങളും തമ്മിലുള്ള പാരസ്പ രൃത്തെ വിശദമാക്കാനാണ്‌ ഈ വിഭജനം കെറ്‌ ഉദ്ദേശിക്കുന്നത്‌. 2 തഅജ്‌വിയം 1. കാലാവസ്ഥ -- ഉരുളിയുര്‍ള്ണ്‌ (262), പെയ്യട്ടെ മഴ ... (പേജ്‌ 315) 2, സസ്യലതാദികള്‍ : മണ്ണേ നമ്പി (284), പേരില്ലാ (288) 3. പ്രകൃതി 1. അമ്പിളി - അമ്പിളിയമ്മാവ (291) 2. കുന്ന്‌ - ഒന്നാം കുന്നും (98) 3. വെള്ളം -- മിന്നുന്ന (294) 4. സൂര്യന്‍ -- വന്നുദിച്ചേ (290) 5. പൂപ്പാട്ടുകള്‍ - മാടായി (318) 2. ജ?വിയം 1. മൃഗങ്ങള്‍ - അയ്യയയയു ... (124), കുഞ്ഞുക്കുഞ്ഞി ... (പേജ്‌ 283) 2. പക്ഷികള്‍ - മുറ്റത്ത്‌ മുരക്കിട്ട്‌ (304), അയ്യനംകാവില്‍ (97) 3. ഇഴജന്തുക്കള്‍ - മഞ്ഞച്ചേരേ .. (312), അണ്ണാറക്കണ്ണാ ... (306) 4. പ്രാണികള്‍ - വാനില്‍ (307), കട്ടുറുമ്പിന്റെ (311) 4. സമൂഹം മനുഷ്യന്‍ സാമൂഹൃജീവിയാണ്‌. അതത്‌ സമൂഹത്തിന്റെ പരിച്ചേദം അവ രുടെ സാഹിത്യത്തില്‍ കാണാം. വാമൊഴിയിലെ നാടന്‍കുട്ടിപ്പാട്ടിലും ഈ ഗുണവി ശേഷം ദൃശ്യമാണ്‌. കേരളത്തില്‍ നിലനിന്നിരുന്നതും നിലനില്ക്കുന്നതുമായ സാമൂ ഹൃസാംസ്‌കാരിക സവിശേഷതകള്‍ നാടന്‍കുട്ടിപ്പാട്ടുകളില്‍ നിഴലിക്കുന്നു. സാമൂ ഹ്ൃയഘടന, ആചാരങ്ങള്‍, സാമൂഹ്യവീക്ഷണം, ദാരിദ്ര്യം, കുട്ടികളെ സംബന്ധിച്ച വസ്തുതകള്‍ ചര്‍ച്ച ചെയ്യുന്നവ, സദ്യ, പാചകം തുടങ്ങി സമൂഹത്തിന്‌ പൊതു വെയും കുട്ടികള്‍ക്ക്‌ പ്രത്യേകിച്ചും ഇഷ്ടപ്പെട്ട ആഹാരസംബന്ധിയായവ എന്നി 226 ങ്ങനെ ഈ വിഭാഗത്തെ തിരിച്ചിരിക്കുന്നു. സാമുഹ്ൃയഘടനയെ കുടുംബം, ജാതി, മതം എന്നിങ്ങനെയും ഒരു കാലഘട്ടത്തിന്റെ അധികാരകേന്ദ്രമായിരുന്ന ജന്മിത്വ ത്തെയും ഇഴപിരിക്കുന്നു. കുടുംബം എന്നതില്‍ മക്കത്തായമരുമക്കത്തായങ്ങളും ഇന്ന്‌ പ്രബലമായ അണുകുടുംബവ്യവസ്ഥയും ഉദാഹരിക്കുന്നു. ജാതിയില്‍ സവര്‍ണം, അവര്‍ണം, ഇതരം എന്നിങ്ങനെ ഒരു കാലഘട്ടത്തിന്റെ പ്രധാന (്ധുവീക രണത്തെ എടുത്തു കാട്ടുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം കല്‍പിച്ച നാടാണ്‌ കേര ളം. നാടന്‍കുട്ടിപ്പാട്ടുകളില്‍ നിഴലിക്കുന്ന ഓണം, തിരുവാതിര തുടങ്ങിയ ഉത്സവാ ചാരങ്ങളും ഗൃഹസംബന്ധമായ ഉത്ധവാചാരങ്ങളും ഉദാഹരിക്കുന്നു. ഗൃഹാചാര ങ്ങള്‍, അനാചാരങ്ങള്‍, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ എന്നിവയെ വേര്‍തിരിക്കുന്നു. സാമൂഹൃവീക്ഷണം നല്കുന്ന പാട്ടുകളെയും ദാരിദ്ര്യം എന്ന സാമുഹ്യ വിപത്തിനെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളെയും ഉദാഹരിക്കുന്നു. സമൂഹ ത്തിന്റെ പകുതിയില്‍ കൂടുതല്‍ വരുന്ന കുട്ടികളെക്കുറിച്ചുള്ള പാട്ടുകളെയും കഒ ത്തുന്നു. ഒപ്പം സമൂഹത്തിന്റെ പ്രത്യകിച്ചും കുട്ടികളുടെ സുപ്രധാന ആവശ്യമായ ആഹാരസംബന്ധിയായവ കത്തുന്നു. 2 ഘടന 1. കുടുംബം 1. അണുകുടുംബം - അമ്മയെയൊ ... (385), അച്ചന്‍ (391) 2. കൂട്ടുകുടുംബം - നൊണച്ചിയമ്മായി (335), ഒന്നാംമലവെട്ടി (395) 227 1. മക്കത്തായം - അപ്പോം (പേജ്‌ 271-1), പൈയ്ക്ക്ണ്‌ (345) 2. മരുമക്കത്തായം-ചന്തത്തി(ല3്18‍) , അപ്പോം ചുട്ട (പേജ്‌ 272-4) 2, ജന്മിവ്യവസ്ഥ - തലക്കെട്ടഴി (95), അപ്പന്റെ (321) 3. ജാതി - മഞ്ഞച്ചേരേ (312), തൃക്കാക്കരപ്പ (221) 1. സവര്‍ണ്ണം - ചാഞ്ചാടുണ്ണി (പേജ്‌ 279) 2. അവര്‍ണ്ണം - തള്ളേ തള്ളേ (325) 3. ഇതരം -- അന്നന്നു (260) 4. മതം - അള്ളോ (384), നാലകത്ത്‌ (259) 2. ആചാരം 1. ഉത്സവം 1. ഓണവുമായി ബന്ധപ്പെട്ടവ - ചന്തത്തില്‍ (318), ഓണം വന്നാലെ ന്ത്‌? (324) 2. തിരുവാതിര - ഒന്നാം പൂപൊലി (84), ഒന്നേ ഒന്നേ (86) 3. ഗൃഹോത്സവം - ആ...ഈ... (257) 2. ഗൃഹാചാരസംബന്ധിയായവ - നാലകത്ത്‌ (259), അക്കരെ (255) 3. അനാചാരസംബന്ധിയായവ - ഒരിക്കത്തെടാ ... (പേജ്‌ 317) 4. വിശ്വാസസംബന്ധിയായവ - കാലീനെനോക്ക്‌ണ (413) ക. സ്ാമുഹ്യവീികഷണം നത്കുന്നവ - ഗോവിന്ദ (478), ആലായാല്‍ (479) 4, ദാരിദ്ര്യം - തലകെട്ടഴിഞ്ഞി ... (95), മയപെയ്ത്‌ ... (261) 2, കുട്ടികളെ സംബറഡിക്കുനാത്‌ - കുട്ടീടെ ... (476), കുഞ്ഞി (379) 6. ആഹാരം 1. പാചകം - ദോശനല്ല... (328) ഡം പടം പപ്പടം ...(163) 2, സദ്യ - അടക്ക ... (പേജ്‌ 308), കട്ടുറുമ്പിന്റെ ... (311) 5. മനസ്സ്‌ (മന:ശാസ്‌ (തം) ഇന്ന്‌ ഏറെ വികസിതമായ ഒരു ശാസ്ര്രശാഖയാണ്‌ മനഃശാസ്ത്രം. വ്യക്തി യുടെയും സമൂഹത്തിന്റെയും മനഃശാസ്ത്രത്തെ വെളിപ്പെടുന്ന തരത്തിലുള്ള 228 നാടന്‍കുട്ടിപ്പാട്ടുകളു്‌. അവയെ കത്തെുകയാണിവിടെ. വിവിധ സന്ദര്‍ഭങ്ങളില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും മനോഭാവങ്ങളെയും വീക്ഷണങ്ങളെയും പെരുമാറ്റരീതികള്‍ പ്രത്യക്ഷീകരിക്കുന്നു. ഇങ്ങനെ വൃക്തിയുടെ മനസ്സിനെ ചിത്രീ കരിക്കുന്നവയും വ്യക്തിയിലൂടെ ഒരു സമൂഹത്തിന്റെ പൊതുസ്വഭാവത്തെ പ്രതിഫ ലിപ്പിക്കുന്നതുമായ നാടന്‍കുട്ടിപ്പാട്ടുകളെയാണ്‌ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്‌. 1. സമൂഹമനഃശാസ്ര്രം - ചക്കരച്ചേട്ടനു(366), എന്റെ മകനുണ്ണി(ദ6ട) 2. വ്യക്തിമനഃദശാസ്ത്രം - കറുപ്പ്മ്മേ ... (365), ചക്കെടെ.. (357) 6. വീട്‌ കുട്ടിക്ക്‌ ഏറ്റവും പരിചിതമായ ഇടമാണ്‌ ഗൃഹവും പരിസരവും ഈ വസ്തുത നാടന്‍കുട്ടിപ്പാട്ടുകളിലും ദൃശ്യമാണ്‌. ഗൃഹസംബന്ധിയായ പാട്ടുകളാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. 1. അമ്മയെ (385), അച്ചാ (393), അടയുഠോ (474). 7. തൊഴില്‍ ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ തൊഴിലിനും തദനുബന്ധജീവിതത്തിനും വലിയപങ്ക്റ്‌. തൊഴില്‍ പരമ്പരാഗതമായി തുടര്‍ന്ന ഒരു കാലഘട്ടത്തില്‍ തൊഴില്‍ പരിചയപ്പെടുത്താനും അത്‌ നിലനിര്‍ത്തേതിന്റെ ആവശ്യ കതയെ ബോധ്യപ്പെടുത്താനും മുതിര്‍ന്നവര്‍ അഥവാ രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നു. തൊഴില്‍സംബന്ധമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. തൊഴില്‍ പരിചയപ്പെടുത്തുന്നതും നൈപുണീവികസനത്തിനും തദനുബന്ധവിഷയ ങ്ങളെ കൈകാര്യം ചെയ്യുന്നതുമായ നാടന്‍കുട്ടിപ്പാട്ടുകളെയാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കൃഷി, കന്നുകാലി വളര്‍ത്തല്‍, വട്ടിനിര്‍മ്മാണം, നായാട്ട്‌, പാറപൊട്ടിച്ച്‌ കിണറ്‌ കുഴിക്കല്‍, ഭാരോധ്വഹനം, വഞ്ചിതുഴയല്‍, കച്ചവടം, പാനെയ്ത്ത്‌, വൈദ്യം, കാവല്‍, കിളിവളര്‍ത്തല്‍, പാചകം തുടങ്ങിയ സാധാരണ ക്കാരുടെ തൊഴിലുകളെ ഇതില്‍ പരാമര്‍ശിക്കുന്നു. മാരാന്മാരുടെ വാദ്യമേളം, ജന ങ്ങളെ വിസ്മയിപ്പിക്കുന്നതായി അവകാശപ്പെടുന്ന പാമ്പാട്ടിപ്പണി, അമ്പലവാസിക ളായ വാര്യര്‍, നമ്പൂതിരി വിഭാഗക്കാരുടെ മാലകെട്ടല്‍, പൂജ തുടങ്ങിയവയും ഇതില്‍ കാണുന്നു. 1. കൃഷി - കന്നുപൂട്ടെട.. (402), ആലപ്പുഴയ്ക്കു (400) 2. കന്നുകാലിവളര്‍ത്തല്‍ -- കാരിച്ചിപ്പയ്യേ (415), കാലീനെ ... (413) 229 3. വട്ടിനിര്‍മ്മാണം - രേരടിയെന്റപ്പാ (419), ചാമ്പക്കായലീ ... (421) 4. നായാട്ട്‌ - ഒന്നാം കൂരി (179), അന്നം ചിന്നം (422) 5, പാറപൊട്ടിയ്ക്കല്‍ -- പാറയ്ക്കിട്ടടി... (424) 6. ഭാരോധ്വഹനം - ഏലേസാ ... (426), താരിളം (425) 7. വഞ്ചിതുഴയല്‍ -- തിത്തോം ... (431), തെയ്‌ തെയ്‌ തക.. (430) 8. മാല കെട്ടല്‍ - ഇന്നലെ (433) 9. പൂജ - വളരുന്നങ്ങനെ ... (434) 10. പാനെയ്ത്ത്‌ - ഒന്നാനാം പാല്‍ക്കടല്‍ (77) 11. കച്ചവടം - ഏയ്‌ കാക്ക (434) 12. വാദ്യമേളം - ആരാണാ പോകുന്നേ (112) 13. പാമ്പാട്ടി - ആട്ടീ പാട്ടീ (249) 14. വൈദ്യം - എട എട ലാടാ (447) 15. കാവല്‍ - മേമല (2446), കറുത്തപെണ്ണേ (443) 16. കിളിവളര്‍ത്തല്‍ - തിത്താരോ തെയ്താരോ (437) 17. പാചകം - പുത്തേരേ (439) 8. വാത്സല്യം കുഞ്ഞ്‌ ഓരോ വീട്ടിലെയും വാത്സല്യഭാജനമായിരിക്കും. അമ്മ, മുത്തശ്ലി തുടങ്ങിയ സ്ര്രീജനങ്ങളാണ്‌ അവരെ വളര്‍ത്തുന്നത്‌ (ഇന്ന്‌ പല കാരണങ്ങളാല്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്‌ ആയയോ അതിനായി നിയോഗിക്കപ്പെടുന്നവരോ ആണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നില്ല). അവരുടെ സ്‌നേഹവാത്സല്യ ങ്ങള്‍ അനുഭവിച്ചു വളരുന്ന കുട്ടിക്ക്‌ നാടന്‍കഥകളും പാട്ടുകളും സാഹിത്യാഭിരു ചിയും സംഗീതബോധവും ഭാവനയും വളര്‍ത്തുന്നു. താരാട്ട്‌ ആത്മഹര്‍ഷമാകുന്നു. ഇത്തരം താരാട്ടുപാട്ടുകളും മുത്തശ്ിപ്പാട്ടുകളുമാണ്‌ ഈ ഭാഗത്ത്‌ ചേര്‍ത്തിരിക്കുന്ന ത്‌. താരാട്ടുപാട്ടുകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പുരാണം, ക്ഷേത്രപരം, മതപരം, സാമുഹ്യം, ഭാവന, വാത്സല്യം, വിനോദം, പരിഭവം എന്നിങ്ങനെയും മുത്തശ്ശിപ്പാട്ടുകളെ സംഭാഷണം, കഥ, കളി, പരിഭവം എന്നിങ്ങനെയും വിഭജിച്ചിരി ക്കുന്നു. 7 താരാട്ട്‌ 230 1. പുരാണം -- അമ്പാടിതന്നി .. (451), ആനത്തല (453) 2. ക്ഷ്രേതേപരം -- തൃച്ചംബരം (454) 3. മതപരം - അഹതമരത്തില്‍ (457) 4. സാമൂഹ്യം - എന്മകാനൊര (462), രാരീരം .. (460) 5. ഭാവനാപരം -- കുഞ്ഞിന്റെ (458), വന്നുദിച്ചേ (290) 6. വാത്സല്യം - എന്‍ മഹന്ക്ക്‌ (466), ബാവാവോ. ... (465) 7. വിനോദം -- വന്നുദിച്ചേ ... (290), റ്റിറ്റ രാരിരോ (464) 8. പരിഭവം - കുട്ടാ കുട്ടാ (പേജ്‌ 45), രാരീരം (463) 2. മുത്തശ്ലിച്ചാട്‌ 1. സംഭാഷണപ്പാട്ട്‌ - എങ്ങ്ട്ട്‌ പോണൂ (473), അടയുഠോ... (474) 2, കഥാപ്പാട്ട്‌ - കണ്ണനെ ... (450), കൊച്ചുകു ... (162) 3. കളിപ്പാട്ട്‌ - തപ്പോ ... (പേജ്‌ 263), അപ്പോം ചുട്ട്‌ .. (പേജ്‌ 271) 4. പരിഭവം - കാക്ക കരയുമ്പം (477), കുട്ടീന്ഫ്യമ്മ (468) 231 9. ഉപദേശം മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കാറു്‌. അവരെ നേര്‍വഴിക്ക്‌ നയിക്കുകയും അപകടങ്ങളില്‍പ്പെടാതെ രക്ഷപ്പെടുത്തുകയുമാണ്‌ പ്രധാന ഉദ്ദേശ്യം. സ്വഭാവഗുണ ങ്ങളെ വളര്‍ത്തി ഉത്തമനായ പൌരനാക്കാന്‍ വേ ആദര്‍ശങ്ങള്‍ പകരുന്നു. ഇവിടെ മുതിര്‍ന്നവര്‍ക്കിടയിലോ സമപ്രായക്കാരായ കുട്ടായ്മക്കിടയിലോ ഉഠായിട്ടുള്ള ഉപ ദേശപരങ്ങളായ നാടന്‍കുട്ടിപ്പാട്ടുകളെയാണ്‌ കത്തിയിട്ടുള്ളത്‌. അവയെ അപകട സൂചന നല്‍കുന്നവ, സ്വഭാവഗുണം വളര്‍ത്തുന്നവ, ആദര്‍ശങ്ങള്‍ പകരുന്നവ എന്നിങ്ങനെ മൂന്നായിത്തിരിച്ചിരിക്കുന്നു. 1. അപകടസുചന നല്‍കുന്നവ - ആരാരുമ്പ ... (485), താരിളം (425) 2, സ്വഭാവഗുണം വളര്‍ത്താനുതകുന്നവ-ഗോവിന്ദാ (478), അഞ്ചു (482) 3. സന്ദേശങ്ങള്‍ /ആദര്‍ശങ്ങള്‍ പകരുന്നവ-വേശ (481), ആലായാ.. (479) 10. തെറി തെറിപ്പാട്ടുകളെ നാടന്‍പാട്ടുകള്‍ എന്ന ഭാഗത്ത്‌ വിശദീകരിച്ചിട്ടു്‌. ഇവിടെ കുട്ടികളുടെ കളിപ്പാട്ടുകളിലും മറ്റും കാണുന്ന തെറിയംശങ്ങള്‍ ഉള്ള പാട്ടുകളെ കത്തുകയാണ്‌ ചെയ്തിട്ടുള്ളത്‌. 1. ആരാനയിലെ .. (486), അക്കരെയിക്കരെ (487). 11. ഗണിതം ഗണിതവും ഗണിതകേളികളും ജീവിതത്തിന്റെ ഭാഗമാണ്‌. ഇതുപോലെ നാടന്‍കുട്ടിപ്പാട്ടുകളിലും ഗണിതവുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകള്‌. ഇവയെ സംഖ്യാപരപ്പാട്ടുകള്‍ എന്നും ഒന്ന്‌ മുതല്‍ പത്ത്‌ വരെയുള്ള സംഖ്യകളെ മാത്രം മാറ്റി മറ്റ്‌ പദങ്ങള്‍ ആവര്‍ത്തിക്കുന്ന തരത്തിലുള്ളവയെ പത്തടിപ്പാട്ടുകള്‍ എന്നും വേര്‍തിരിക്കുന്നു. 1. സംഖ്യാപരപ്പാട്ടുകള്‍ - ദോശ നല്ല (348), അത്തിപ്പൊത്തില്‍ (495) 2, പത്തടിപ്പാട്ടുകള്‍ - ഒന്നാനാംകുന്നിമ്മേല്‍ (492), ഒന്നാമനോടി (494) 12. അനുഷ്ഠാനം ആചാരാനുഷ്ഠാനങ്ങള്‍ ഓരോ കൂട്ടായ്മയുടെയും ജീവിതത്തിന്റെ ഭാഗമാ ണ്‌. കുട്ടികളുമായി ബന്ധപ്പെട്ട്‌ നില്ക്കുന്ന അനുഷ്ഠാനങ്ങള്‍ കുറവാണ്‌. എങ്കിലും 232 മലയര്‍ കുട്ടികള്‍ക്ക്‌ ബാധ, കണ്ണേറ്‌ തുടങ്ങിയവ ഏല്‍ക്കാതിരിക്കാനായി പ ടുന്ന പാട്ട്‌ അനുഷ്ഠാനപരമാണ്‌. ഇവര്‍ക്കിടയില്‍ത്തന്നെ കാണുന്ന നവജാതശി ശുവിനെ മടിയില്‍ കിടത്തിക്കെഴ്‌ അമ്മ അവന്റെ ആയുസ്സിനും ആരോഗ്യത്തിനും വോി പ്രാര്‍ത്ഥിക്കുന്ന 'സൂതികാകര്‍മ്മ'ത്തിനുപയോഗിക്കുന്ന പാട്ടും ഈ വിഭാഗ ത്തില്‍പ്പെടുന്നു. 1. വക്കനോ ബാധമാനോ .. (498), ഹരിയെന്നേ... (499). 13. ചരിത്രം ഒരു നാടിന്റെ ചരിത്രം സാഹിതൃത്തില്‍ കാണാം. നാടന്‍കുട്ടിപ്പാട്ടുകളിലും ധാരാളം ചരിത്രാംശങ്ങള്‍ ള്‌. എന്നാല്‍ ചരിത്ര പ്രസിദ്ധമായ കാരണങ്ങളാല്‍ ഉ യ നാടന്‍കുട്ടിപ്പാട്ടുകളെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഉദാഹരണമായി ക്ഷേ ത്രപപരവേശനവിളംബരത്തിന്‌ ശേഷം ആദ്യമായി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍പ്പോയ അടിയാള അമ്മ തന്റെ കുട്ടിക്ക്‌ ആ അനുഭവം വിവരി ക്കുന്ന പാട്ട്‌. എഡി. 1400 മുതല്‍ വാണിജ്യകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായ കൊച്ചിയെക്കുറിക്കുന്ന പാട്ടുകള്‍. 1. തന്തോയം (501), കൊച്ചി (500). കകക. സമൂഹഘടനയുടെ വളര്‍ച്ചയില്‍ ഉത്പാദനബന്ധങ്ങള്‍ക്കും അതത്‌ കാലങ്ങളില്‍ രൂപപ്പെടുന്ന ആശയസംഹിതകള്‍ക്കും (പ്രധാനപങ്ക വഹി ക്കാന്‌. സമൂഹവ്യവസ്ഥയുടെ ഭാഗമായ രാഷ്ര്രീയവും സാമ്പത്തികവിനി യോഗവും അധികാരവും പലപ്പോഴും സമൂഹത്തെ പല തട്ടുകളാക്കി മാറ്റി. കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച ഇതിന്റെ ഉത്തമോദാഹര ണമാണ്‌. പ്രാചീനതമിഴ്‌ കൃതികളില്‍ തിണകളുമായി ബന്ധപ്പെട്ട്‌, തൊഴിലനുസൃത മായി ജാതിതിരിച്ചിരുന്നു എന്നു കാണുന്നു. ജാതീയ ഉച്ചനീചത്വങ്ങളോ ഭരണവ്യവ സ്ഥയോ നിലനിന്നിരുന്നില്ല. ഗോത്രീയ ജീവിതരീതിയായിരുന്നു സമൂഹത്തില്‍ നിലനിന്നിരുന്നത്‌. എന്നാല്‍ കാര്‍ഷികസമുദായങ്ങളുടെയും നാടുകളുടെയും വളര്‍ച്ച, ജീവികാസമ്പാദനത്തിലെ സങ്കീര്‍ണ്ണതകള്‍, സമൂഹബന്ധങ്ങളില്‍ വന്ന മാറ്റം, ഉല്‍പന്നങ്ങളുടെ പുനര്‍വിതരണസ്രമ്പദായം തുടങ്ങിയവ സാമൂഹൃഘടന യില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. പ്രാദേശിക ജനവിഭാഗങ്ങളില്‍ (്രുവീകരണത്തിന്‌ വഴിയൊരുക്കി. 233 ്രാഹ്മണസംസ്‌കാരത്തിന്റെ ഇടപെടലുകളാണ്‌ ജാതിവ്യവസ്ഥയെ സൃഷ്ടി ച്ചത്‌ എന്ന ഒരു വാദമു്‌. സംഘകാലത്തിന്‌ ശേഷം ഉയര്‍ന്നുവന്ന തൊഴില്‍ക്കൂട്ടായ്മ കളെക്കുറിച്ചുള്ള പഠനം മറ്റൊരു ദിശയിലേക്ക്‌ നയിക്കുന്നു. വിഭവസമാഹരണങ്ങ ളുടെയും ഉല്പാദനവിതരണരൂപങ്ങളുയെടും വളര്‍ച്ച ഗോത്രക്കൂട്ടായ്മകളെ വീം വിഭജിക്കുന്നതിനിടയാക്കി. പഴയഗോത്രസമൂഹങ്ങള്‍ തകരുകയും പുതിയ തൊഴില്‍ക്കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തു. ഉദാ:- തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട്‌ ഈഴവര്‍, തീയ്യര്‍, ചേവര്‍ തുടങ്ങിയവര്‍, പനകൃഷിയുമായി ബന്ധ പട്ട്‌ നാടായന്മാര്‍, ചാന്റാര്‍, എണ്ണയാട്ടുന്നവര്‍, വാണിയര്‍, നെയ്ത്തുകാര്‍, ചാലി യര്‍, തച്ചന്‍, തട്ടാന്‍, കൊല്ലന്‍, കുശവന്‍ തുടങ്ങിയവര്‍. ഇവര്‍ ഗോത്രസമൂഹങ്ങ ളുടെ ഭാഗമായ തലമുറ്റരകമങ്ങളും സ്വത്വത്തെ നിലനിര്‍ത്താനുള്ള ആചാരാനു ഷ്ഠാനങ്ങളും നിലനിര്‍ത്തി. അങ്ങനെ ഓരോ തൊഴില്‍ക്കൂട്ടായ്മക്കുള്ളിലും നിര വധി കുലങ്ങള്‍ നിലനിന്നു. ഭൂവുടമബന്ധങ്ങളും ഉല്പാദനരൂപങ്ങളുടെ മേലുള്ള അവകാശങ്ങളും വളര്‍ന്നുവന്നപ്പോള്‍ ദായ്രകരമത്തിന്‌ പ്രാധാന്യം വര്‍ധിച്ചു. കുലങ്ങ ളുടെ സ്വത്തുടമസ്ഥാവകാശങ്ങള്‍ നിലനിര്‍ത്താനായി മക്കത്തായ മരുമക്കത്തായ ങ്ങള്‍ ശക്തമായി. ക്ഷേര്രേങ്ങളുടെയും, ശാന്തി, കഴകം, ഭരണകര്‍ത്താക്കളായ പൊതുവാള്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളുടെയും വളര്‍ച്ച, നാടുവാഴികളുടെയും അവരുടെ സേവകവ്ൃയ ന്ദങ്ങളുടെയും വളര്‍ച്ച തുടങ്ങിയവ അധികാരം കയ്യാളുന്ന ഒരു വിഭാഗത്തിന്‌ വഴി യൊരുക്കി. യുദ്ധങ്ങള്‍ സാര്‍വ്വര്തികമായപ്പോള്‍ പടനയിക്കുന്നവര്‍ക്ക്‌ ഉന്നതസ്ഥാന മാനങ്ങള്‍ കല്‍പിക്കുന്ന രീതി വന്നു. (ബാഹ്മണസംസ്‌കാരത്തിന്റെ ഇടപെടലുകള്‍ ജാതിവ്യവസ്ഥയെ ശക്തമാക്കി. ജാതിപരമ്പരാഗതമായി തുടര്‍ന്നപ്പോള്‍ തൊഴില്‍ പ രമ്പരാഗതമായി നിശ്ചയിക്കപ്പെട്ടു. തദനുസൃതമായ വിദ്യാഭ്യാസരീതികള്‍ നില വില്‍വന്നു. 'ഗോത്രസമൂഹാടിത്തറയുള്ള നാടുവാഴികളുടെ അധികാരങ്ങൾക്ക്‌ ആശയസംഹിത സൃഷ്ടിച്ചത്‌ ര്രാഹ്മണരായിരുന്നു. വര്‍ണ്ണധര്‍മ്മങ്ങള്‍ ഈ ആശയ സംഹിതയുടെ ശക്തമായ രൂപമായിരുന്നു.” നാടുവാഴികളും അവരുടെ കുലങ്ങളും ഉല്‍പാദനം നടത്തിപ്പോന്ന കൂട്ടായ്മ കളെ അടിച്ചമര്‍ത്തി അവരില്‍ നിന്ന്‌ മിച്ച ഉല്‍പന്നം സംഭരിച്ചു. കൈത്തൊഴില്‍കാ രെയും മറ്റ്‌ സേവകവിഭാഗങ്ങളെയും അടിയാളരാക്കി മാറ്റി. ഈ പ്രരകിയക്ക്‌ നീതീ കരണം നല്‍കിയ ഉപദേഷ്ടാക്കളായ ബ്രാഹ്മണര്‍ വര്‍ണവ്യവസ്ഥയുടെയും വര്‍ണ ധര്‍മ്മങ്ങളുടെയും ഉപയോഗംവഴി നിലവിലുായിരുന്ന ജാതികള്‍ക്ക്‌ ഉച്ചനീചത്വ ത്തിന്റെ ശക്തമായ ചട്ടക്കൂട്‌ നല്‍കാന്‍ ശ്രമിച്ചു. ഗോത്രവ്യവസ്ഥയുടെ ഭാഗമായി രുന്ന ശുദ്ധാശുദ്ധസങ്കല്പങ്ങളെ സമൂഹനിയ്രന്തണത്തിനുള്ള ഘടകങ്ങളാക്കി 234 മാറ്റി. സമൂഹത്തിലെ വിവിധവിഭാഗങ്ങളുടെ പദവിയനുസരിച്ച്‌ ്രാഹ്മണര്‍ തങ്ങള്‍ക്കുഠാകുന്ന അശുദ്ധിയുടെ സ്വഭാവം നിര്‍ണ്ണയിച്ചു. ഉദാ:- ക്ഷത്രിയന്‌ 12 അടി, നായര്‍ 24 അടി, കമ്മാളര്‍ 36 അടി, ഈഴവര്‍ 48 അടി, പറയന്‍ 60 അടി തുടങ്ങിയ ജാത്യാചാരങ്ങള്‍ പാലിക്കണമെന്ന്‌ നിഷ്കര്‍ഷിച്ചു. പുതിയ ഉല്പാദന ബന്ധ ങ്ങള്‍ക്കനുസൃതമായി ലംബമാനമായ ശ്രേണീബന്ധങ്ങള്‍ നിശ്ചയിക്കപ്പെടുകയും വിവിധ തട്ടുകള്‍ തമ്മില്‍ ആശ്രിതബന്ധങ്ങള്‍ വളര്‍ന്നുവരികയും ചെയ്തു. അധ്വാനിക്കുന്ന ജനവിഭാഗം ഏറ്റവും അടിത്തട്ടിലായിരിക്കുമെന്ന്‌ ഉറപ്പ്‌ വരുത്ത പ്പെട്ടു. ഓരോ ജാതിക്കും ഫ്യൂഡല്‍ ആശ്രിതബന്ധങ്ങളില്‍ അവരുടെ സ്വത്വം നിര്‍വ ചിക്കുന്നതിന്‌ തീലിന്റെ ആശയസംഹിത ആധാരമായി. സാമൂഹ്യ ഓന്നത്യനിര്‍ണ്ണ യം, മറ്റു ജാതിയില്‍ നിന്നുള്ള അകല്‍ച്ചയുടെ അളവ്‌ നിര്‍ണ്ണയം തുടങ്ങിയവ ജാതീയ ഉച്ചനീചത്വബോധത്തെ ശക്തമാക്കി. അനുഷ്ഠാനാധിപത്യം അവകാ ശപ്പെട്ടിരുന്ന ര്രാഹ്മണര്‍ താീപ്പാടിന്റെ ക്രേന്ദ്രസ്ഥാനമായി. ക്ഷേത്രങ്ങള്‍ സമൂഹത്തിന്റെ കേ്ദ്രസ്ഥാനമായപ്പോള്‍ ഭരണാധികാരികളും സാധാരണജനങ്ങളും ഒട്ടനവധി വസ്തുക്കളും പണവും ക്ഷ്രേതത്തിന്‌ ദാനം ചെയ്തു. അവ ദേവസ്ധമെന്നറിയപ്പട്ടു. ബാഹ്മണപ്രീതി വിശ്വാസവുമായി ബന്ധപ്പെ ടുത്തി. അവര്‍ക്ക്‌ ദാനം ലഭിച്ചവ ്രഹ്മസ്വമായി അറിയപ്പെട്ടു. എ.ഡി. ആയിരാമാ ടെ ആരംഭിച്ച ചേരചോളയുദ്ധങ്ങള്‍ സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ മാറ്റിമറി ച്ചു. ദേവസ്വം (്രഹ്മസ്വമായി മാറി. ക്ഷേര്രേസ്വത്തുക്കളുടെ അധീശത്വം ബ്രാഹ്മണ രില്‍ നിക്ഷിപ്തമായി. ഈരാണ്‍മാവകാശം പാരമ്പര്യവഴിക്കായിത്തീര്‍ന്നു. “'ജന്മാവ കാശമുള്ള വസ്തുക്കള്‍ അനുഭവിക്കുന്ന ആള്‍? ജന്മിയായി. ഒരു സാമൂഹ്യവ്യവ സ്ഥിതി എന്ന നിലക്ക്‌ ജന്മിസ്രമ്പദായം ശക്തമായി. വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണമുഠയാല്‍ സേവനമനുഷ്ഠിക്കാമെന്ന ധാരണയില്‍ വസ്തുസംരക്ഷ ണത്തിന്‌ മറ്റാളുകളെ ഏല്‍പിക്കുന്ന സ്ര്രദായവും ജന്മിത്വത്തിന്‌ നിദാനമായി ””. നാടുവാഴിത്തത്തിന്റെ വികാസവും ആഭൃന്തരപ്രശ്നങ്ങളും ജന്മികളുടെ ബുദ്ധിപരമായ അധീശത്വവും ഭരണസ്വാധീനവും കൂടിയായപ്പോള്‍ സമൂഹത്തിലെ ഉന്നതര്‍ സവര്‍ണ്ണനെന്നും അടിസ്ഥാനവര്‍ഗ്ഗം അവര്‍ണനെന്നുമുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ ശക്തമായി. ര്രാ്മണരുടെ സംബന്ധവ്യവസ്ഥ ഭരണാധികാരികളുമായി രക്തബന്ധം സ്ഥാപിക്കാന്‍ പര്യാപ്തമായി. അധികാരവ്യാപ്തി വര്‍ദ്ധിപ്പിക്കാനും സാമ്പത്തികാധീശത്വം സ്ഥാപിക്കാനും അങ്ങനെ ജന്മികള്‍ക്ക്‌ സാധിച്ചു. സവര്‍ണ- അവര്‍ണ്ണ (ധുവീകരണം കൂടുതല്‍ ശക്തമായി. വിവിധകാരങ്ങളാല്‍ ഇസ്ലാം, കൃസ്ത്യന്‍മതവിഭാഗങ്ങളില്‍ എത്തപ്പെട്ട തദ്ദേശീയര്‍ ഈ ചകട്ടക്കൂടിനപ്പുറത്ത്‌ ജീവി ച്ചു ഈയൊരു സാഹചര്യത്തെ മുന്‍നിര്‍ത്തി കേരളത്തിലെ സാമൂഹിക 235 ചുറ്റുപാടുകളെയും ജന്മികുടിയാന്‍ വ്യവസ്ഥയെയും സാമൂഹ്യരാഷ്ര്രീയ സ്ഥിതികളെയും കണക്കിലെടുത്ത്‌ നാടന്‍കുട്ടിപ്പാട്ടുകളെ അവയുടെ ഉള്ളടക്കത്തിനനുസൃതമായി ഇങ്ങനെ വേര്‍തിരിക്കാം. 1. ജന്മി-കുടിയാന്‍ - തലകെട്ടഴിഞ്ഞിട്ടും (95), അപ്പന്റെ (321) 2. സവര്‍ണ്ണം - ചാഞ്ചാടുണ്ണി (പേജ്‌ 279), തപ്പോ തപ്പോ (പേജ്‌ 263) 3, അവര്‍ണ്ണം - പെയ്യട്ടെ മയ പെയ്യട്ടെ (പേജ്‌ 315-1,2), തള്ളേ തള്ളേ (325) 4. പുറത്തുള്ളവ -- അന്നന്നു കന്നിമാര്‍ (260), നാലകത്ത്‌ (259) BUI. ഏതുതരം സാമുഹ്യവ്യവസ്ഥിതിയായാലും ഒരു കുഞ്ഞ്‌ വളര്‍ന്ന്‌ മുതിരു മ്പോള്‍ മാനസികമായി നേടുന്ന ജീവിതാവബോഗശത്തിന്റെ ഉറവിടം ബാഹൃ ലോകമായിരിക്കും. നാടന്‍കുട്ടിപ്പാട്ടുകള്‍ അവയെങ്ങനെ പ്രതിഫലിപ്പി ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ ആറു ഗണത്തില്‍പ്പെടു ത്താം. 1. കളി (ഴമാല) 2. അറിവ്‌ (സിീംഹലറഴല) 3. നിരീക്ഷണം (രീയലെളമശോ) 4. സാമുഹ്യാവബോധം (ഒഖീരശമഹ മംമൃലിലൈ 5. തൊഴിലറിവ്‌ (ഹമയീയയ സെശഹഹ) 6. അനുഷ്ഠാനബോധം ൃശനേമഹ രീരെശീ൭ഖ്ലൈ 1. കളി (9൬൧൮) കളി ശിശുസഹജമാണ്‌. കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ സാന്ദര്‍ഭികമായി വരുന്ന വിനോദ്പ്രദങ്ങളായ കളികള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം നാടന്‍കുട്ടിപ്പാട്ടു കള്‍ ഉള്‍. കുട്ടിക്കളികളിലെ അനുകരണാഭിനയങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ഭാവനയും പരമ്പരാഗതമുല്യങ്ങളും ഉള്‍ച്ചേരുമ്പോള്‍ വികസിതമാകുന്ന കുട്ടിക്കല കളും അതുമായി ബന്ധപ്പെട്ട പാട്ടുകളും കളിയുടെ ഭാഗം തന്നെയാണ്‌. ഭാഷണവി കാസത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടിയില്‍ സംഭാഷണ ചാതുരിയും ഉച്ഛാരണ ക്രമീകരണങ്ങളും സഹൃദയത്വവും വളര്‍ത്തുന്ന നാടന്‍ കുട്ടി പ്പാട്ടുകളും ചുരുക്കമല്ല. സാമൂഹൃയചുറ്റുപാടുകളില്‍ വ്യവഹരിക്കപ്പെടുന്ന കുട്ടിയില്‍ അവന്റെ ആശയങ്ങളും നിജസ്ഥിതിയും തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്ത ക്കേടുകളും ചിരി ഉണര്‍ത്തുന്നു. നര്‍മ്മം തുളുമ്പുന്ന ഇത്തരം ജീവിത സന്ദര്‍ഭ 236 ങ്ങളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളും നാടന്‍കുട്ടിപ്പാട്ടുകളില്‍ കാണാം. മുഖ്യ മായും കളിയുടെ ഭാഗമായി പ്രകാശിപ്പിക്കപ്പെടുന്ന ഇത്തരം നാടന്‍കുട്ടിപ്പാട്ടുകളെ യാണ്‌ ഈ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്‌. 237 1. അപ്പോം ചുട്ട്‌ (പേജ്‌ 271), പൂപറിയ്ക്കാന്‍ (56), ഡും ഡും മാലാഖ (45), സൈനബാ (19), ഒന്നാനാം കരിമല (96), ഒന്നേ ഒന്നേ പോല്‍ (86), ചെക്കാ രന്‍ (115), അയ്യയ്യയുയ്യാ.... (124), ആലത്തുരെ (135). ആലത്തുരമ്മിണി (191), ശങ്കരനെന്ത്യേ (183). 2. അറിവ്‌ (knowledge) കുട്ടിയുടെ വളര്‍ച്ചയില്‍ സ്വാഭാവികമായോ ബോധപൂര്‍വ്വമോ ഉള്‍ച്ചേര്‍ക്ക പ്പെടുന്ന വൈവിധ്യമാര്‍ന്ന ജീവിതസന്ദര്‍ഭങ്ങള്‍ അറിവ്‌ പ്രദാനം ചെയ്യുന്നു. പ്രകൃ തിയും അതിലെ ജീവീയ-അജീവീയഘടകങ്ങളും കുട്ടിയില്‍ സ്വയം പഠന ത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു. കുട്ടിക്ക്‌ ഏറ്റവും പരിചിതമായ വീട, ചുറ്റുപാടുകള്‍, ഇടപഴകാറുള്ള വ്യക്തികള്‍, അവരുടെ സ്വഭാവരീതികള്‍ തുടങ്ങി യവ അറിവിന്റെ വിശാലലോകത്തെ പകരുന്നു. അമ്മ, മുത്തശ്നി തുടങ്ങിയവരുടെ ഇടപെടലുകള്‍, ഉപദേശങ്ങള്‍, ആശയാദര്‍ശങ്ങള്‍ തുടങ്ങിയവ കൈമാ റുന്നതരത്തിലുള്ള നാടന്‍കുട്ടിപ്പാട്ടുകള്‍ അറിവിന്റെ ഖനികളാണ്‌. 1. അമ്മയെ (385), ഉരുളിയുര്ള്ണ്‌ (262), മണ്ണേ നമ്പി (284), ആരാരു (485), വേശങ്ങള്‍ (481), ഗോവിന്ദ (478) 3, M1o1auemo (observation) കുട്ടിയുടെ ജീവിതത്തിലുടനീളം ജിജ്ഞാസയും അന്വേഷണത്വരയും നിരീ ക്ഷണപടുതയും ദൃശ്യമാണ്‌. അവന്‍ ഇടപഴകുന്ന ഇടങ്ങള്‍ സാമൂഹികസന്ദര്‍ഭ ങ്ങള്‍ വ്യക്തികള്‍ തുടങ്ങിയവയിലെല്ലാം അവന്റെ നിരീക്ഷണങ്ങള്‍ ഉള്‍ച്ചേരുന്നു. ഇത്തരം ധാരാളം നാടന്‍കുട്ടിപ്പാട്ടുകള്‍ ലഭൃമാണ്‌. 1. കൊച്ചീന്നൊരു (154), ദോശനല്ല (328), ഒരിയ്ക്കത്തൊട്ട (പേജ്‌ 317), കേശ വനാശ (പേജ്‌ 287), കണ്ണടമൂക്കത്ത്‌ (177), അപ്പം ചുട്‌ (156) 4. സാമൂഹ്യാവബോധം (ഠവല 2ഡസ്ഥബട്ടു) മനുഷ്യന്‍ സാമുഹൃജീവിയാണ്‌. സാമൂഹ്യാവബോധവും കാഴ്ചപ്പാടും രൂപീകരിക്കപ്പെടുന്നത്‌ കുട്ടിക്കാലത്തുള്ള ജീവിതവും അനുഭവസമ്പത്തുമാണ്‌. ഒരു വ്യക്തി വൃക്തിയായും സമൂഹത്തിന്റെ ഭാഗമായും ജീവിക്കുമ്പോള്‍ അതതു സമൂ ഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ആശയാദര്‍ശങ്ങളും തത്വസംഹിതകളും ജീവി താവബോധവും അവനില്‍ സാമൂഹ്യമായ കാഴ്ചപ്പാട്‌ രൂപീകരിക്കാന്‍ പൂരകഘടക മായി വര്‍ത്തിക്കുന്നു. സാമൂഹ്യാവസ്ഥ, ഘടന, ജീവിതരീതി, സാമ്പത്തികരാ ഷ്ദ്രീയചുറ്റുപാടുകള്‍ തുടങ്ങിയവും ജീവിതവീക്ഷണവും സാമൂഹ്യാവബോധത്തെ 238 സ്വാധീനിക്കുന്നു. കുട്ടിയിലെ സാമൂഹ്യാവബോധത്തെ വെളിപ്പെടുത്തുന്നതും സാമൂഹ്യാവബോധസമാര്‍ജ്ജനത്തിന്‌ പര്യാപ്തമായതുമായ നാടന്‍കുട്ടിപ്പാട്ടുകളെ യാണ്‌ ഈ ഗണത്തില്‍പ്പെടുത്തിയിട്ടുള്ളത്‌. 1. അമ്മയെയൊ (385), തള്ളേ തള്ളേ (325), ചന്തത്തില്‍ മുറ്റവും (318), തല കെട്ടഴി (95), നൊണച്ചി (335), കാലീനെ (413), ആലായാല്‍ (479) 5. തൊഴിലറിവ്‌ (10012 ടിയി) ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ തൊഴിലിനും തദനുബന്ധ ജീവിതത്തിനും വലിയ പങ്കു്‌. തൊഴില്‍ ഒരു നൈപുണിയാണ്‌. ശാരീരി കാധ്വാനത്തിനും മാനസികമായ ഉണര്‍വ്വിനും ആവശ്യകതാബോധത്തിനുമനുസ രിച്ച്‌ തൊഴിലിനോടുള്ള ആഭിമുഖ്യം കുട്ടിയില്‍ വളരുന്നു. കുട്ടിയുടെ ചുറ്റുപാടു കളും കുടുംബത്തിലെ മുതിര്‍ന്നവരുടെ തൊഴിലുകളും സാമുഹ്യസാമ്പത്തികാവ സ്ഥകളും തൊഴിലിനോടുള്ള ആഗ്രഹത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നു. തൊഴില്‍ പരമ്പരാഗതമായി തുടര്‍ന്ന ഒരു കാലഘട്ടത്തെ പരിചയപ്പെടുത്താനും നിലനിര്‍ത്തേതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം ഈ പാട്ടുകളില്‍ കാണാം. 1. രേരടിയെന്റപ്പാ (419), തിത്തോം (431), ഇന്നലെ (433), എയ്കാക്കാ (434), ആരാണാ പോകുന്നേ (112), കാലീനെ (413). 6. അനുഷ്ഠാനബോധം (ൃശൌനേമഹ രീിരെശീഈഒഖ്ലറൈ ആചാരാനുഷ്ഠാനങ്ങള്‍ ഓരോ കൂട്ടായ്മയുടെയും ജീവിതത്തെ ചിട്ടപ്പെടു ത്തുന്ന അലിഖിത നിയമങ്ങളാണ്‌. ഒരു കുട്ടിയുടെ ഗര്‍ഭാധാനം മുതല്‍ ആരംഭി ക്കുന്ന ഈ ചടങ്ങുകള്‍ അവനെ പലവിധത്തില്‍ സ്വാധീനിക്കുന്നു. കുട്ടി ജീവി ക്കുന്ന ജാതി, മതം, ഗോത്രം തുടങ്ങിയ വ്യവസ്ഥകള്‍, ലിംഗഭേദം, കുടുംബത്തിലെ മുതിര്‍ന്നവരുടെ കാഴ്ചപ്പാടുകള്‍, സാമുഹ്യചുറ്റുപാടുകള്‍ തുടങ്ങിയവക്കനുസൃത മായി അവന്‍ അനുഷ്ഠാനാദികളുമായി പരിചയപ്പെടുന്നു. താരതമ്യേന കുറവെ ങ്കിലും ഇത്തരം ചില നാടന്‍കുട്ടിപ്പാട്ടുകള്‍ പ്രചാരത്തിലു. 1. വക്കനോ (498), ഹരിയെന്നേ (499). 239 കുറിപ്പുകള്‍ 1. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, ശബ്ദതാരാവലി, നാഷണല്‍ ബുക്സ്റ്റാള്‍, 1993, പുറം. 1068. 2. Lefebvre, Henri, The Production of Space (Trans.) Donald Nicholsan -—Smith, Cambridge, Blackwell, 1991, P. 26. 3. Lefebvre, Henri, The Production of Space (Trans.) Donald Nicholsan -—Smith, Cambridge, Blackwell, 1991, P. 32. 4. L.K. Anandakrishna Iyyer, The Cochin Tribes and Castes, Madras, Higginbothams, 1909, P. 92. 2. പി.കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട, തിരുവനന്തപുരം, 1987, പുറം. 81. 6. പ്രേംനാഥ്‌, കേരളത്തിലെ അടിമകള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 1984, പുറം. 19. 7. ആര്‍. രാഘവവാര്യര്‍, കേരളീയത ചരിത്രമാനങ്ങള്‍, ശുകപുരം, വള്ളത്തോള്‍ വിദ്യാപീഠം, 1990, പ ൂറ൦. 147. 8. Mark Aug, Nonplaces, 1995, P. 92. 9. പി.കെ. രാജശേഖരന്‍, അന്ധനായ ദൈവം, മലയാളനോവലിന്റെ നൂറ്‌ വര്‍ഷങ്ങള്‍, കോട്ടയം, ഡി. സി. ബുക്സ്‌, 1999, പുറം. 172. 10. Foucault, Michel, ‘Spacialised Power, Heterotopia and Examples’ IACD 1999, 24" May 2005. . 11. Mumford Lewis, The Story of Utopias, New York, Viking Press, 1962, P. 64. 12. Mumford Lewis, The Story of Utopias, New York, Viking Press, 1962, P. 67. 13. ഡോ. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട, തിരുവനന്തപുരം, 1991, പുറം. 109. 14. എ. ശ്രീധരമേനോന്‍, കേരളചരിത്രം, എസ്‌.വിശ്വനാഥ പ്രിന്റേഴ്‌സ്‌ & പബ്ലിഷേഴ്‌സ്‌, മദ്രാസ്‌, 1997, പ }Oo. 3. 15. മലയാളഭാഷാപഠനം, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, കോ-ഓപ്‌. സ്റ്റോഴ്‌സ്‌ ലിമിറ്റഡ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, പുറം. 111. 10. ആറ്റൂര്‍ കൃഷ്ണപിഷാരടി, സംഗീതച്രദ്രിക, ഗീതാ പ്രസ്സ്‌ ലിമിറ്റഡ്‌, തൃശ്ശൂര്‍, 1954, പുറം. 2. 17. ണശഹഹശമാ ഞ. ആമരെമാ, എീഹസഹീൃല മിറ അിവ്യ്ോീറീഹീഴ്യ, ഖീയ്യിമഹ ദീള അാലൃശരമി എീഹസഹീയല, ഡ്ദീഹ. 1, 1953, ജ. 66. 18. എന്‍.ഭക്തവത്സല റെഡ്കി, ഫോക്ലോര്‍ പഠനം സിദ്ധാന്തതലം, കറന്റ്‌ ബുക്സ്‌, കോട്ടയം, പുറം. 39. 19. എം.വി. വിഷ്ണു നമ്പുതിരി, നാടന്‍ കളികളും വിനോദങ്ങളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ ്യൂട്്‌, തിരുവന ന്തപുരം, 2000, പുറം. 121. 20. എന്‍.ഭക്തവത്സല റെഡ്ഡി, ഫോക്ലോര്‍ പഠനം സിദ്ധാന്തതലം, കറന്റ്‌ ബുക്സ്‌, കോട്ടയം, പുറം. 37. 21. കെ.എന്‍. ഗണേശ്‌, കേരളത്തിന്റെ ഇന്നലെകള്‍. സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്‌, കേരള സര്‍ക്കാര്‍, 1997. പുറം. 186. ൧൧. പ്രൊ. എസ്‌. അച്യുതവാര്യര്‍. കേരളസംസ്കാരം. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 2006, പുറഠ. 105. 23. എഎ. ശ്രീധരമേനോന്‍, കേരളസംസ്കാരം. നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം, 1982. പുറ൦. 217. 240 അധ്ധ്ായം നാല്‍ aldO 663 S3)j0 പഠഠഠന്തരങ്ങജുഠ രേഖപ്പെടുത്താത്ത മാനസികവസ്തുതകളാണ്‌ ഫോക്ലോര്‍ എന്നാണ്‌ ലീച്ച്‌ മരിയ പ്രസ്താവിക്കുന്നത്‌. ഈ രേഖപ്പെടുത്താത്ത വസ്തുതകള്‍ പല കാരണങ്ങ ളാല്‍ മാറ്റങ്ങള്‍ക്ക്‌ വിധേയമാകാം. അതിനാല്‍ ശരിയായ നാടോടി വിജ്ഞാനത്തിന്‌ പാഠമില്ല. പാഠഭേദങ്ങള്‍ മാത്രമേയുള്ളൂ. പാരമ്പരൃത്തിന്റെ സംഭരണിയായ ഇവ യില്‍ കൂട്ടായ്മയുടെ സ്വത്വവും തദ്ദേശസംസ്‌കാരത്തിന്റെ പ്രതിഫലനവും ദൃശ്യമാ ണ്‌. ജനസാമാന്യം കും കേട്ടും പ്രയോഗിച്ചും സ്വായത്തമാക്കുന്ന ഫോക്ലോറുകള്‍ പ്രത്യകിച്ചും നാടന്‍പാട്ടുകളും നാടന്‍കുട്ടിപ്പാട്ടുകളും അതിന്റെ പ്രയോക്താക്കളി ലെത്തുന്നത്‌ കാലദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന്‌ ശേഷമാണ്‌. ഈ സഞ്ചാര ത്തിനിടയില്‍ വൃത്യസ്ത തലമുറകളില്‍പ്പെട്ടവരും വ്ൃത്യസ്തപ്രദേശങ്ങളില്‍പെടു ന്നവരുമായ ജനങ്ങളുടെ സ്വഭാവ സവിശേഷതകള്‍ അവയില്‍ പല മട്ടില്‍ മുദ്രിതമാ വുന്നു. ഓരോ കൂട്ടായ്മയും അവയെ താലപര്യാനുസരണം പുനര്‍നിര്‍മ്മിക്കുന്ന തിനാല്‍ ധാരാളം പാഠഭേദങ്ങള്‍ രൂപപ്പെടുന്നു. ഈ പാഠഭേദങ്ങളെയെല്ലാം തുല്യ മായി കരുതി അംഗീകരിക്കുന്നതാണ്‌ ശരിയായരീതി. അജ്ഞാത കര്‍ത്തൃകങ്ങളായ ഇവ പരിണാമിയായതിനാല്‍ അത്‌ നിലനില്‍ക്കുന്ന പ്രദേശവും സാഹചര്യവുമായി ഇഴുകിച്ചേര്‍ന്ന്‌ നില്ക്കുന്നു. ജനസാമാനൃയത്തിന്റെ സാമൂഹൃ സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസൃതമായി അവ മാറ്റപ്പെടാം. ഇവക്ക്‌ സാങ്കല്പികമായ പ്രാക്തന രൂപവും പരിണാമചരിത്രവുമാണുള്ളത്‌. ശാസ്ര്രീയമായ രീതിയില്‍ ഫോക്ലോര്‍ രൂപങ്ങളുടെ പഴക്കം കണക്കാക്കാന്‍ പര്യാപ്തമായ ഒരു രീതിശാസ്ത്രമോ പദ്ധ തിയോ ഉായിട്ടില്ല എന്നതിനാല്‍ ഇവയുടെ പ്രാക്തനത ഒരു വിവാദവിഷയമായി തുടരുന്നു. 4.1 പരിണാമസിദ്ധാന്തങ്ങള്‍ മനുഷ്യാവസ്ഥയുടെ പുരോഗമനോന്മുഖമായ പുരോഗതികളെ ഒരു മാന സിക പരിണാമമായി കരുതാം. ഈ പരിണാമത്തിന്‌ വൈരുദ്ധ്യാധിഷ്ഠിത ഭാതിക വാദപരമായ വ്യാഖ്യാനം നല്കുമ്പോള്‍ പരിണാമം ര്‌ രീതിയില്‍ സംഭവിക്കുന്നു. 1. ഉപരിസംസ്‌കാരം അവചസംസ്കാരത്തിന്റെ മേല്‍ നേടുന്ന ആധിപത്യം. 2. ഒരു സംസ്കാരത്തിനുള്ളിലെ തന്നെ സാമൂഹിക വിഭാഗങ്ങള്‍ തമ്മില്‍ നട ക്കുന്ന ആഭ്യന്തര സംഘട്ടനം. 24 മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന്‌ പ്രഘോഷിച്ചു വൈരുദ്ധ്യാധിഷ്ഠിത ഭാതി കവാദത്തിന്‌ മുമ്പ്‌ പരിണാമം എന്ന സങ്കല്പത്തെ ദാര്‍ശനികതയുടെ തല ത്തില്‍ നിന്ന്‌ ശാസ്ര്രതലത്തിലേക്ക്‌ ഉയര്‍ത്തിയത്‌ മാല്‍ത്തൂസ്‌ ആവിഷ്കരിച്ച്‌ സോഷ്യല്‍ ഡാര്‍വിനിസ്‌ത്തിലൂടെയാണ്‌. പരിണാമം എന്ന സങ്കല്പത്തെ ജൈവ സംരചനയുടെ തലത്തില്‍ നിന്നും മാനവിക സാംസ്കാരിക പ്രതിഭാസങ്ങളുടെ മണ്ഡലത്തിലേക്ക്‌ മാറ്റി (്രതിഷ്ഠിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. പരിണാമത്തിന്റെ മൌലികസ്വഭാവം പരിഗണിക്കുമ്പോള്‍ ഈ രു ചിന്താപദ്ധതികളും തമ്മില്‍ അടി സ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍കുന്നു. മോര്‍ഗണ്‍, ടെയിലര്‍ തുടങ്ങിയവര്‍ ഏകരേഖീയ പരിണാമസിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്‌. ഏകരേഖീയപരിണാമസിദ്ധാന്തത്തിന്റെ മൌലിക തത്വങ്ങള്‍' ളുടെ സംഗൃഹീത രൂപം ഇങ്ങനെയാണ്‌. 1. പരിണാമം ഒരു പരിവര്‍ത്തന്റപ്രകരിയയല്ല. അനുവര്‍ത്തനത്തിന്റെ ഒരു സൂച കോപദേശമാണ്‌ (൬010. 2. സവിശേഷസംഭവങ്ങളുടെ വിവരണമെന്ന നിലക്ക്‌ ചരിത്രപരമല്ല മൌലികമായ നിരവധി അനുക്രമങ്ങളില്‍ നിന്നുള്ള ആശയപരമായ അടര്‍ത്തിമാറ്റലാണ്‌. 3. ഏകരേഖീയമാണ്‌, ബഹുരേഖീയമല്ല. 4. സാര്‍വ്വരതികവും അനിവാര്യവുമായതുകൊ മുന്‍ നിശ്ചയിക്കപ്പെട്ടതും (പവ ചനസാധ്യവുമാണ്‌. മാര്‍ഡോക്ക്‌, സ്റ്രീവാഡ്‌, ക്രോബര്‍ തുടങ്ങിയവര്‍ ബഹുരേഖീയ പരിണാമവാ ദവക്താക്കളാണ്‌. ഇവരുടെ പരിണാമസങ്കല്പം ജൈവപരിണാമസങ്കല്പത്തോട ടുത്തു നില്‍ക്കുന്നു. ബഹുരേഖീയപരിണാമസിദ്ധാന്തത്തിന്റെ മൌലിക തത്വങ്ങള്‍? താഴെ സൂചിപ്പിക്കുന്നു. 1. പരിണാമമെന്നാല്‍ അനുക്രമങ്ങളുടെ സ്വഭാവവര്‍ഗ്ലീകരണമല്ല. അത്‌ പരി വര്‍ത്തനത്തിന്റേതായ ഒരു യഥാര്‍ത്ഥ പ്രക്രിയയാണ്‌. 2. പരിണാമം സംഭവങ്ങളില്‍ നിന്നുള്ള അടര്‍ത്തി മാറ്റലുകള്‍ അല്ല. മറിച്ച്‌ യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെ ഉള്‍ക്കൊള്ളുന്നതാണ്‌. അതുകെഠ്‌ കണിശവും തീര്‍ത്തും വാചികവുമായ അര്‍ത്ഥത്തില്‍ പരിണാമവികാസം ചരിത്രപരമാണ്‌. 3. പരിണാമത്തിന്റെ ഗതി അടിസ്ഥാനപരവും വൈവിധ്യപൂര്‍ണമോ ബഹുരേഖീ യമോ ആണ്‌. ഒന്നിലധികം പരിണാമരേഖകളിലൂടെ സമാന്തരവികാസം സംഭ 25 വിക്കുമ്പോള്‍ അനുവര്‍ത്തനങ്ങള്‍ ഫലങ്ങളും ഒരു സൂചകോപദേശരൂപ ത്തില്‍ മാത്രമേ സമാനങ്ങളാകുന്നുള്ളു. അവ ഒരിക്കലും ഒരര്‍ത്ഥത്തിലും തുല്യമാകുന്നില്ല. 4. പരിണാമം തീര്‍ത്തും ആകസ്മികമായ ഒരു പ്രരക്രിയയായിട്ടാണ്‌ പ്രവര്‍ത്തി ക്കുന്നത്‌. അത്‌ പ്രവചനസാധ്യമോ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതോ കല്‍പിച്ചു കൂട്ടിയുള്ളതോ അല്ല. സാംസ്കാരികസാമഗ്രികളുടെ ആന്തരിക സത്തയായി പരിണാമസിദ്ധാന്ത ങ്ങള്‍ മാറ്റത്തെയും വികാസത്തെയും അംഗീകരിക്കുന്നുങ്കിലും പ്രകടനപരങ്ങ ളായ പാരമ്പര്യങ്ങള്‍ എന്ന നിലക്ക്‌ സമീപനങ്ങള്‍ വ്യത്യസ്തമാണ്‌. പഠനവിഷയത്തിന്റെ ഈന്നലിന്റെ അടിസ്ഥാനത്തില്‍ പരിണാമസിദ്ധാന്ത ങ്ങളെ മുന്ന്‌ പ്രധാനവിഭാഗങ്ങളായിത്തിരിക്കാം. 25 1. സാംസ്കാരിക പരിണാമവാദം 2. പുരാവൃത്ത അനുഷ്ഠാനവാദം 3. താരതമൃഭാഷാശാസ്ര്ര തത്വവാദം ( സൌരപുരാവൃത്ത വാദം) 4.1.1 സാംസ്കാരിക പരിണാമവാദം ഒരു സാംസ്‌കാരിക കൂട്ടായ്മയുടെ ചരിധ്രപരമായ പാരമ്പര്യം കത്തുന്ന തിന്‌ സഹായകമാണീ സിദ്ധാന്തം. ഇ.ബി. ടെയ്ലര്‍, ജെയിംസ്‌ ഫ്രോയ്സര്‍ തുടങ്ങി യവര്‍ ഈ വാദക്കാരാണ്‌. സംസ്കാരത്തിലെ ചലനാത്മകതയെ അംഗീകരിക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള സംസ്‌കാരത്തിന്റെ ഏകരേഖീയപുരോഗതിയെ അടിസ്ഥാനമാക്കുന്നുവെങ്കിലും ഒരു സംസ്കാരത്തിനു ളിലെ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ വികസനവിഭാഗങ്ങളെ ഒഴിവാക്കുന്നു. പ്രകടനപരമായ പാരമ്പര്യങ്ങളിലെ ആന്തരസ്വഭാവമായി മാറ്റത്തെയും പ ുരോഗതിയേയും അംഗീകരിക്കുന്നു. കാലദേശങ്ങളുടെ വിവിധഘട്ടങ്ങളിലൂടെ വിക സ്വരമാകുന്നതാണ്‌ സംസ്കാരം എന്ന വീക്ഷണം പഠനങ്ങളുടെ അതിര്‍വരുമ്പുകള്‍ വിപുലമാക്കുന്നു. സമൂഹത്തിന്റെ പ്രകടനാത്മക സ്വഭാവത്തിലും മാനസികൈകൃ സങ്കല്പനം ഉള്‍കച്ചേര്‍ന്നിട്ടറ്‌ എന്ന്‌ വിശ്വസിക്കുന്നു. എന്നാല്‍ ഒരു പ്രത്യേക പ്രദേശത്തെ തനതു സാംസ്‌കാരിക സാഹചര്യ ത്തില്‍ ജീവിക്കുന്ന കൂട്ടായ്മകളെക്കുറിച്ച്‌ സമഗ്രമായി പഠിക്കാതെ സംസ്കാരത്തെ ഒറ്റപ്പെട്ട കൂട്ടായ്മയില്‍ ഒതുക്കിനിര്‍ത്തുന്നു. “കൂട്ടായ്മ” എന്നതിലൂടെ ഈ വാദ ക്കാര്‍ ഫോക്ലോറിനെ “കര്‍ഷകലോറാ'യി മാറ്റിയിരിക്കുന്നു. വാചിക പ്രക്ടനപര മായ പാരമ്പരൃത്തിന്റെ സൌന്ദര്യാത്മകമൂല്യത്തെ അംഗീകരിക്കുന്നില്ല. ചരിധ്രപര മായ ഭൂതകാല അനുസ്മരണം എന്ന നിലക്കേ അവയെ കാണുന്നുള്ളൂ. സാംസ്‌കാ രിക സവിശേഷതകളുടെയും പ്രകടനപരമായ പെരുമാറ്റത്തിന്റെയും സമകാ ലീനത്വം അംഗീകരിക്കുന്നില്ല. മാ്്രമല്ല കര്‍ഷകസമൂഹത്തെ കിരാതകാലഘട്ട ത്തിലെ അവശേഷിപ്പുകാരായി വിശേഷിപ്പിക്കുന്ന ഇവര്‍ക്ക്‌ മാന്ത്രിക-മതവിശ്വാസ സ്ര്രദായം പിന്തുടരുന്ന സാംസ്കാരിക സമൂഹത്തില്‍ നിന്ന്‌ കാടത്തത്തിലേക്കോ കിരാതത്തിലേക്കോ ഉള്ള വളര്‍ച്ചയെ സ്ഥിരീകരിക്കുകയും പരിഷ്കൃതസമൂഹ ത്തില്‍ ഇത്തരം ആചാരങ്ങള്‍ക്ക്‌ പിന്നിലുള്ള യുക്തിസത്തയെ നിര്‍ദ്ദേശിക്കാന്‍ പ്രാപ്തമല്ലാതിരിക്കുകയും ചെയ്യുന്നു. 4.1.2 പുരാവൃത്തഅനുഷ്ഠാനവാദം 25 സാമൂഹ്യപെരുമാറ്റ രീതിക്ക്‌ ഏറ്റവും പ്രമുഖമായത്‌ പുരാവൃത്തവും അനു ഷ്ഠാനവുമാണ്‌ എന്നും സാമൂഹിക്രപ്രകിയക്കായി ഫോക്ലോര്‍ ജനുസ്സുകളെ പ്രഥ മം, ദ്വിതീയം എന്നിങ്ങനെ വിഭജിക്കേതു എന്നും ഇവര്‍ വാദിക്കുന്നു. എല്ലാ ഫോക്ലോര്‍ ജനുസ്സുകള്‍ക്കുമാധാരം അനുഷ്ഠാനങ്ങളാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു ഒരു നിശ്ചിതസാഹചര്യത്തില്‍ ഫോക്ലോര്‍ ജനുസ്സുകള്‍ ഒരു തര ത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ പരിവര്‍ത്തിക്കപ്പെടുന്നു എന്ന്‌ സിദ്ധാന്തിക്കുന്നു. വാമൊഴി ഇതിഹാസങ്ങളെ വിശകലനം ചെയ്യാന്‍ സഹായകമാണ്‌. ഹാര്‍ട്ട്ലാന്റും ആന്‍ഡ്രൂലാങ്ങും ഈ വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. 4.1.3 സാരപുരാവൃത്തവിജ്ഞവാദനം പുരാവൃത്തങ്ങളില്‍ നിന്ന്‌ ദൃഷ്ടാന്തങ്ങള്‍ ഉാവുകയാണ്‌, അല്ലാതെ കാലഹ രണപ്പെട്ട ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ പുരാവൃത്തങ്ങള്‍ ഉാവുകയല്ല എന്ന്‌ സൂരയന്‍, പ്രഭാതം, ആകാശം എന്നിവയെ ക്രേനദ്രീകരിച്ച്‌ മാക്സ്‌ മുള്ളര്‍ വാദിക്കുന്നു. ഭാഷാ ശാസ്ത്രത്തെ സാംസ്‌കാരിക പുനഃസൃഷ്ടിക്കായി പ്രയോജനപ്പെടുത്തി എന്ന താണ്‌ ഈ വാദത്തിന്റെ പ്രധാന നേട്ടം. താരതമ്യഫോക്ലോര്‍ പഠനത്തിന്‌ സാധ്യത യൊരുക്കി. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയുടെയും സംസ്കാരത്തിന്റെയും കുടും ബം, ഉപകുടുംബം എന്ന വിഭജനം ആദ്യകാല ഫോക്ലോര്‍ പണ്ഡിതന്മാരെ ഒരു പ്രദേശത്തെ അല്ലെങ്കില്‍ പ്രദേശങ്ങളിലെ സംസ്കാരങ്ങളെ അനുമാനശാസ്ര്ത ത്തിന്റെയും (റസ്വസ്സ 106) പ്രതിഷ്ഠാപനയുക്തിയുടെയും (12൨ 10150) തലങ്ങളില്‍ നിന്ന്‌ പഠനം നടത്താന്‍ സഹായിച്ചു. സ്വന്തം നിഗമനങ്ങള്‍ക്കിണങ്ങും വിധം നിരുക്തപദവ്യാഖ്യാനത്തിനുള്ള ശ്രമം ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സാംസ്കാരികസത്തകളുടെ സ്വത്നത്രമായ സ്വയംഭൂത്വത്തിന്റെ സാധ്യതയെ കുടുംബം, ഉപകുടുംബം എന്ന നിലക്ക്‌ സങ്കോച പ്പെടുത്തി. വൃതിയാനസാധ്ൃയതകളെ ലഘൂകരിക്കാനുള്ള പ്രവണത ദൃഷ്ടാന്തമായി എന്നാല്‍ സാംസ്‌കാരിക സംക്രമണത്തിന്റെ ഉപാധിയായി അവര്‍ ഭാഷയെ അംഗീ കരിച്ചു എന്നത്‌ പഠനസാധ്യതയെ വിപുലപ്പെടുത്തി കൂട്ടായ്മാഭാഷണം, വാചികക ലകള്‍, കൂട്ടായ്മാ ആഖ്യാനങ്ങള്‍ തുടങ്ങിയവയെ ഭാഷാശാസ്ത്ര സങ്കേതങ്ങളുപ യോഗിച്ച്‌ പഠിക്കാന്‍ സാഹചര്യമൊരുങ്ങി. റിച്ചാര്‍ഡ്‌.എം. ഡോര്‍സണ്‍, മാക്സ്‌ മുള്ളര്‍ തുടങ്ങിയവര്‍ ഈ വാദത്തെ ശക്തിയുക്തം അവതരിപ്പിച്ചിട്ടു്‌. 4.2 ഫോക്ലോര്‍ വ്യാപനസിദ്ധാന്തങ്ങള്‍ 4.2.1 സാംഭക്രമണവാദം 25 ഫോക്ലോര്‍ വ്യാപനവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ പ്രമുഖമാണ്‌ സംക്രമണവാദം (10001൨0൩ 11൩൧0൩). ഫോക്സംസ്കാരത്തിന്‌ അതിനകത്തുത ന്നെയുള്ള വൈരുദ്ധ്യങ്ങളുന്നെും അഭിജാതസംസ്‌കാരത്തിന്റെ (Elite Culture) ഇടപെടല്‍ ഇല്ലാതെ അതിനകത്തു വെച്ചുതന്നെ അവ സ്വയം പരിഹരിക്കപ്പെടുന്നു വെന്നും സംക്രമണവാദം സിദ്ധാന്തിക്കുന്നു. എന്നാല്‍ എല്ലാ പ്രകടനകലക ളെയും പാരമ്പര്യങ്ങളെയും ഉല്‍പാദനബന്ധങ്ങളിലേക്കും സാമ്പത്തിക ഘടകങ്ങ ളിലേക്കുമായി ചുരുക്കുന്നു. ഫോക്കിനെ പ്രാകൃതകൂട്ടായ്മയോ കാര്‍ഷിക കൂട്ടാ യ്മയോ ആയി കരുതുകയും അഭിജാത (111൦) സംസ്കാരത്തിന്‌ നേര്‍വിപരീത മായി നിലനില്ക്കുന്ന കീഴാളസംസ്കൃതിയായി കരുതുകയും ചെയ്യുന്നു. വൈരു ദ്ധ്യാത്മകവാദവും സംക്രമണസിദ്ധാന്തവും നിഷേധത്തിന്റെ നിഷേധമാണ്‌. പ്രകടന കലകളുയെടും ആഖ്യാനങ്ങളുടെയും മറ്റും സൌന്ദര്യാത്മകമുല്യങ്ങളെ അവഗണി ക്കുന്നു. എന്നാല്‍ ഭാതിക സംസ്കാരപഠനത്തെ ശാക്തീകരിക്കാന്‍ സഹായകമാ ണ്‌. മാര്‍ക്സിസ്റ്റ്‌ ഫോക്ലോറിസ്റ്റുകള്‍ ഈ വാദത്തെ മുന്നോട്ടുവെക്കുന്നു. 4.2.2 അഭിജാതവാദം ആഖ്യാന-ആഖ്യാനേതര മേഖലകളില്‍ പരിഷ്കരിച്ച കലാരൂപങ്ങളെ സൃഷ്ടിക്കാന്‍ മനുഷ്യന്‌ കഴിയുമെന്ന്‌ വാദിച്ച ഇവര്‍ അഭിജാതം, ജനപ്രിയം, ഫോക്‌ എന്നിങ്ങനെ സാംസ്കാരിക പ്രഹേളികകളെ വിഭജിച്ചു. ഒരു ഫോക്ലോര്‍ രൂപത്തിന്‌ കാലാനുസൃതമായ അഭിസംക്രമണത്തിനും അപ്രത്യക്ഷമാകലിനും മറ്റേ തെങ്കിലും തരത്തില്‍ പ്രതൃക്ഷപ്പെടുന്നതിനുമുള്ള സഹജമായ ഗുണത്തെ ഉദാഹരി ക്കുന്നു. എന്നാല്‍ നാടന്‍ കലാരൂപങ്ങളെ അവശിഷ്ടങ്ങളായി തരംതാഴ്ത്തുന്ന ഇവര്‍ ഫോക്കിനെ അഭിജാത പാരമ്പരൃത്തിന്റെ വ്ര്രമായ അനുകരണമായി വാദി ക്കുന്നു. അതിന്റെ സ്വതന്ത്രമായ നിലനില്‍പ്പിന്‌ തുരങ്കം വെയ്ക്കുന്നു.“ 4.3 പാഠഭേദത്വം ഇത്തരം പരിണാമവ്യാപനസിദ്ധാന്തങ്ങള്‍ പാഠാന്തരങ്ങള്‍ ഉാവുന്നതിന്റെ സൈദ്ധാന്തിക തലത്തെ വിശദീകരിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്തങ്ങളോ രോന്നും പാഠഭേദത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്‌ എന്ന്‌ പറ യാനാവില്ല. 'പാഠഭേദത്വം' എന്ന പ്രതിഭാസത്തിന്റെ കാരണങ്ങളെ ശ്രീ രാഘവന്‍ പ യ്യനാട്‌ ഇങ്ങനെ വിശദീകരിക്കുന്നു. കാതിലൂടെ ലഭിച്ചതിനെ വീം ച്ിലൂടെ ശബ്ദ മാക്കി സ്രവിപ്പിക്കുന്നു ഇതാണ്‌ വ്യാപനരീതി. വ്യാപനം ര്‌ രീതിയില്‍ നടക്കുന്നു. കാലപരമായും ദേശപരമായും. ഇതിന്റെ ദിശ മാത്രമാണ്‌ വൃത്യാസപ്പെടുന്നത്‌. 25 കാലപരം തലമുറകളിലൂടെയുള്ള പ്രയാണവും ദേശപരം ഒരു വ്യക്തിയില്‍ നിന്ന്‌ സ്ഥലം കെട്‌ വൃത്ൃയസ്തരായ വ്യക്തികളിലേക്കും പ്രദേശങ്ങളിലേക്കുമുള്ള സംക്രമ ണവുമാണ്‌. ഈ ര ദിശകളിലൂടെയും നാടന്‍പാട്ടുകള്‍ സാരമോ അസാരമോ ആയ പരിണാമത്തിന്‌ വിധേയമാകുന്നു. 'കാതിലൂടെ സ്വായത്തമാകുന്ന നാടന്‍ പാട്ട്‌ വീം ച്മിലൂടെ പുറത്തുവരുന്ന തിനിടയിൽ ചില പ്രക്രിയകള്‍ക്ക്‌ വിധേയമാകാതിരിക്കാനിടയില്ല'. പ്രസ്തുത വ്യക്തിക്ക്‌ വ്യക്തി എന്ന നിലക്കും ചില സവിശേഷതകളു. ഈ സവിശേഷത കള്‍ പുനഃസൃഷ്ടി നടക്കുന്നതിനിടയില്‍ സ്വാധീനിക്കുന്നു. പല വികാര ങ്ങള്‍ക്കും നാടന്‍പാട്ട്‌ വിധേയമാകുന്നു. പുനഃസൃഷ്ടി ആത്മനിഷ്ഠതക്കും പാഠ ഭേദങ്ങള്‍ക്കും കാരണമാകുന്നു. രൂപവും ഉള്ളടക്കവും മാത്രമല്ല പലപ്പോഴും അതിന്റെ ധര്‍മ്മം പോലും മാറ്റപ്പെടുന്നു. ഒരു പാഠഭേദം അതിന്റെ കാലദേശങ്ങളെ സംബന്ധിച്ചിടത്തോളം എത്രത്തോളം യാഥാര്‍ത്ഥ്യമാണോ അത്രത്തോളം യാഥാര്‍ത്ഥ്യമാണ്‌ അതത്‌ കാലദേശങ്ങളെ സംബന്ധിച്ചിടത്തോളം മറ്റേതോരു പാഠ ഭേദവും. അതുകെഠ്‌ ഏതെങ്കിലും ഒരു പാഠാന്തരത്തെക്കുറിച്ച്‌ നമുക്ക്‌ പറയാ വുന്നത്‌ ഇത്‌ ഇന്നദേശത്ത്‌ ഇന്ന കാലത്തുഠായ പാഠഭേദം എന്ന്‌ മാത്രമാണ്‌. ഈ വസ്തുതകളെല്ലാം നാടന്‍പാട്ടിന്റെ ഉപവിഭാഗമായ നാടന്‍കുട്ടിപ്പാട്ടു കളെ സംബന്ധിച്ചും വാസ്തവമാണ്‌. എന്നാല്‍ നാടന്‍കഥകള്‍ പോലെ ഇവയില്‍ മാറ്റം സംഭവിക്കുന്നില്ല. കഥാതന്തുവില്‍ MMO തന്റെ വ്യാഖ്യാനങ്ങള്‍ വരെ ഉള്‍പ്പെടുത്തി ഭാഷ, ശൈലി, പ്രയോഗങ്ങള്‍, ഭാവം തുടങ്ങി തന്റേതായ സ്വാതന്ത്ര്യ ങ്ങളെ കഥാകാരന്‌ ഉപയോഗപ്പെടുത്താമെങ്കില്‍ നാടന്‍കുട്ടിപ്പാട്ടുകളെ അത്രക്‌ മാറ്റി മറിക്കുക സാധ്യമല്ല. കാരണം അവയുടെ ഈണതാളങ്ങള്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാ ണ്‌. ആവര്‍ത്തിതപാദങ്ങള്‍ക്കുപോലും അതിന്റേതായ ധര്‍മ്മമ്‌. ആവര്‍ത്തിതപാദ ങ്ങളും വായ്ത്താരികളും പാട്ടിനെ മനസ്സില്‍ ഉറപ്പിക്കുന്നു. ആവര്‍ത്തനം പല പ്പോഴും ആശയത്തെ ദൃഡ്ജഭീകരിക്കുന്നു. അതിനാല്‍ നാടന്‍കുട്ടിപ്പാട്ടുകള്‍ക്ക്‌ നാടന്‍ കഥകളെ അപേക്ഷിച്ച്‌ പാഠഭേദത്വം കുറവാണെങ്കിലും മറ്റ്‌ ഫോക്ലോറുകളെ പ്പോലെ കാലദേശപരമായ പാഠഭേദത്വം ഇതിലും ദൃശ്യമാണ്‌. ഈ പ്രബന്ധകാരി പാഠഭേദങ്ങള്‍ ഉാവുന്നതിന്റെ കാരണങ്ങളെ ഇങ്ങനെ സംക്ഷേപിക്കുന്നു. 1. അജ്ഞാതകര്‍ത്തൃകത 2. ദേശകാലാതീതത്വം 3. വാമൊഴിവ്യാപനം 25 4. സാംസ്‌കാരിക പരിണാമം 5. മാനസികപരിണാമം 6. സാമൂഹിക മാറ്റങ്ങള്‍ 7. ചരിത്രം 8. ഭാഷാഭേദത്വം 9. സൌന്ദര്യവീക്ഷണപരിണാമം 10. മിത്തുകളിലെ പരിണാമം 11. സാമ്പത്തിക രാഷ്ര്രീയ പരിണാമങ്ങള്‍ 12. ദേശാന്തരഗമനങ്ങള്‍ 13. ആധുനീകരണം നാടന്‍പാട്ടുകള്‍ക്കും നാടന്‍കുട്ടിപ്പാട്ടുകള്‍ക്കും മുഖമുദ്രയായ പാഠഭേദ ങ്ങളെ പരിചയപ്പെടുത്താനും അവയെ അപഗ്രഥിച്ച്‌ സാമൂഹൃസാമ്പത്തിക സാംസ്‌കാരിക രാഷ്ര്രീയ തലങ്ങളെ കത്തൊനുമാണ്‌ ഈ അധ്യായത്തിലൂടെ ഉദ്ദേ ശിക്കുന്നത്‌. വാമൊഴിയായി ശേഖരിക്കപ്പെട്ടതും കേട്ടെഴുതിയതും വരമൊഴിയായി പ്രസി ദ്ധീകരിക്കപ്പെട്ടതുമായ പാട്ടുകളിലെ വൃത്യാസത്തെ കാണിക്കാനാണ്‌ ഇവിടെ ശ്രമി ചിട്ടുള്ളത്‌. ഇങ്ങനെയും പാഠഭേദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 1. വാമൊഴി 2. കേട്ടെഴുത്ത്‌ 3. വരമൊഴി 4.3.1 വാമൊഴി വാമൊഴിയായി അതിന്റെ യഥാര്‍ത്ഥ സന്ദര്‍ഭങ്ങളില്‍ പ്രചരിക്കപ്പെടുന്ന നാടന്‍കുട്ടിപ്പാട്ടുകളില്‍ അവതരണ സന്ദര്‍ഭം, രീതി, പ്രാദേശികത, പ്രചാരത്തിലുാ യിരുന്ന ജനവിഭാഗങ്ങള്‍ തുടങ്ങി അതിന്റെ തനിമയും സ്വാഭാവികതയും നിലനി ല്ക്കുന്നു. ചൊല്ലുന്ന രീതി, ഈണം, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍, സ്ഥായി, മനനം, ചിരി തുടങ്ങിയ പ്രകടനങ്ങള്‍, സംഗീതാത്മകത, പ്രസാദത്വം, ഉറപ്പിക്കലു കള്‍, ആവര്‍ത്തനങ്ങള്‍ തുടങ്ങിയവ അകൃത്രിമമായി സ്വാഭാവികമായി അവതരിപ്പി ക്കപ്പെടുന്നു. അതിനാല്‍ അതിന്റെ താളലയങ്ങളും രസവും ആഹ്ലാദകാരിത്വവും അതേപടി നിലനില്ക്കുന്നു. 25 4.3.2 കേട്ടെഴുത്ത്‌ വാമൊഴിയെ അതേപടി സ്വീകരിച്ച്‌ ഉപയോഗിക്കുക എന്നത്‌ അപ്രായോഗിക മായതിനാല്‍ അവയെ വരമൊഴിയിലേക്ക്‌ മാറ്റി ശേഖരിക്കുകയേ തരമുള്ളൂ. ഇങ്ങനെ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ആവേദകരെ കത്തൊനും അറിവുകള്‍ ശേഖരിച്ച്‌ ലക്ഷ്യത്തെ നിറവേറ്റാനും ഇന്ന്‌ ധാരാളം കടമ്പകള്‍ കടക്കിയിരിക്കുന്നു. മാത്രമല്ല ആവേദകനോ സമ്പാദകനോ വ്ൃക്തിപരമായി വരുന്ന കേള്‍വിക്കുറവ്‌, ലേഖനപ്പിഴ കള്‍, ഭാഷാഭേദജ്ഞാനമില്ലായ്‌ക തുടങ്ങിയവയും ഇരുവരുടെയും സമയം, സന്ദര്‍ഭം, മാനസികാവസ്ഥ, സന്നദ്ധത തുടങ്ങിയവയും ശാരീരികമാനസിക പ്രശ്നങ്ങളും ഉത്സാഹം, അന്വേഷണത്പര, ക്ഷമ, വ്യക്തിത്വം തുടങ്ങിയവയും ശേഖ രണത്തെ സ്വാധീനിക്കുന്നു. പാട്ട്‌ പാടുമ്പോഴുള്ള അതിന്റെ ശബ്ദ-സ്വന സങ്കീര്‍ണ്ണ തകള്‍ അതേപടി രേഖപ്പെടുത്തുവാനുള്ള ലിപിശാസ്ധ്രം (ടേപ്‌ റെക്കോര്‍ഡറി ലെന്ന പോലെ) വികസിതമല്ലാത്തതിനാല്‍ കേട്ടെഴുത്തിന്‌ പരിമിതികള്‍ ധാരാളമാ ണ്‌. 4.3.2.1 കേട്ടെഴുത്തിന്റെ പരിമിതികള്‍ വാമൊഴിയുടെ യഥാര്‍ത്ഥ സന്ദര്‍ഭം നഷ്ടപ്പെടുന്നു. കേട്ടെഴുത്തിനുവോി യുള്ള ചൊല്ലലില്‍ കേള്‍ക്കാന്‍ വോി പാടുന്നതായതുകെഠ്തന്നെ കൃത്രിമത്വം കല രാം. ഭാവം, താളം, നിറുത്ത്‌, എടുപ്പുകള്‍, ആവര്‍ത്തനങ്ങള്‍, ഈണം തുടങ്ങിയവ യിലെ സ്വാഭാവികത അന്യമാവുന്നു. പാടിയത്‌ ലിപിയിലാക്കുമ്പോള്‍ ശബ്ദസ്വനസ ങകീര്‍ണ്ണതകളെ അതേപടി രേഖപ്പെടുത്താനുള്ള ലിപിശാസ്ധ്രം വികസിതമല്ലാത്ത തിനാല്‍ അതിന്റെ ശബ്ദവര്‍ണ്ണരൂപം തന്നെ മാറ്റപ്പെടാം. ലിപിയിലാക്കിയവ തന്നെ അച്ചടിക്കുമ്പോള്‍ ആ സിസ്റ്റത്തിലെ സോഫ്റ്റ്വെയറുകള്‍ക്കനുസരിച്ച്‌ പല മാറ്റ ങ്ങള്‍ക്കും വിധേയമാകാം. ഇവയെല്ലാം പാഠഭേദങ്ങള്‍ക്ക്‌ കാരണമാവുന്നു. 4.3.3 വരമൊഴി ആവേദകരില്‍ നിന്ന്‌ നേരിട്ട്‌ ശേഖരിച്ച പാട്ടുകള്‍ പ്രസീദ്ധീകരിക്കുമ്പോള്‍ ഭാഷാഭേദ്പ്രയോഗങ്ങള്‍, ഉച്ചാരണം, ആവര്‍ത്തനം, അക്ഷരങ്ങള്‍, വാക്കുകള്‍, തുടങ്ങി പലതും സമ്പാദകന്റെ സാകര്യാര്‍ത്ഥം ഈണതാളങ്ങളെ ക്രമീകരി ക്കാനായി മാറ്റിയെടുക്കപ്പെടാവുന്നതിനാല്‍ പലതിലും കൃത്രിമത്വം കലരുന്നു. ഈ കൃത്രിമത്വം പ്രസിദ്ധീകരിക്കപ്പെട്ട പല പാട്ടുകുളിലും കാണാം. പ്രബന്ധകാരി നേരിട്ട്‌ ശേഖരിച്ചതും നിലവിലുള്ള പ്രസിദ്ധീകൃതങ്ങളായ പാട്ടുകളും തമ്മിലുള്ള പ ഠഭേദത്വത്തെ കുറിക്കുന്ന ചില ഉദാഹരണങ്ങള്‍. 25 കേട്ടെഴുത്ത്‌ തൃക്കാക്കര്യപ്പനൊരു വിഡ്ഡിത്തം പറ്റി. പൂവമ്പഴം തിന്നപ്പം പല്ലെല്ലാം പോയി. ov 0D BOMCCBIANS OlMajo alMQjejoo AM). പൂവേ പോലി പൂവേ പൊലി പൂവേ (നാരായണന്‍ മാസ്റ്റര്‍ മുക്കം) പ്രസിദ്ധീകൃതം തൃക്കാരപ്പനൊരു വിഡ്ഡിത്തം പറ്റി, പൂവമ്പഴം തിന്നിട്ട്‌ പല്ലൊന്നു പോയി. ഏട്ടത്തല തിന്നിട്ട പല്ലൊന്നുപൊട്ടി. പൂവേ പൊലി, പൂവേ പൊലി പൂങ്കാവിലമ്മേ (പാട്ട 26, 101 നാടന്‍പാട്ടുകള്‍ എ.ബി.വി. കാവില്‍പ്പാട്‌ എച്ച്‌&സി പബ്ലിക്കേഷന്‍സ്‌) കേട്ടെഴുത്ത്‌ ആ അര്യാളേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ ആ അര്യാളല്ലേയിന്നലെ ചാമ കൊയ്യാന്‍ കൊയായഅആ്‌ ആ ചാമയേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ ആ ചാമയല്ലയിന്നലെ ബറുത്തു കുത്തിബെച്ചത്‌ ആ ഉമ്യെന്ത്ചെയ്തെടി മരുതങ്കോടിപ്പൊന്നമ്മേ ആ ഉമ്മയയല്ലേയിന്നലെ പാലടപ്പിലിട്ടത്‌ ആ വെണ്ണീറെന്ത്‌ ചെയ്തടീ മരുതങ്കോടിപ്പൊന്നമ്മേ ആ വെണ്ണീറല്ലേയിന്നലെ പൂശാപത്തരം തേച്ചത്‌ ആ പാത്തറമേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ ആ പാത്തറമല്ലേയിന്നലെ കള്ളന്‍ കട്ട്വൊഠോയത്‌ ആ കുള്ളനേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ ആ കള്ളനല്ലേയിന്നലെ കാട്ടുങ്കേറിപ്പയത്‌ ആകാടേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ 25 ആ കാടല്ലേയിന്നലെ വെട്ടിക്കോരിച്ചുട്ടത്‌ ആ നെലമമന്ത്‌ ചെയ്തെടീ മരുതങ്കോടിപ്പൊന്നമ്മേ ആ നിലമല്ലെയിന്നലെ കണ്ണന്‍ ബായ വെച്ചത്‌ ആ വായ എന്ത്‌ ചെയ്തെടി മരുതങ്കോടിപ്പൊന്നമ്മേ ആ വായയല്ലേയിന്നലെ പൊണ്ണമ്പോത്ത്‌ തിന്നത്‌ ആ പൊത്തേടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ ആ പോത്തല്ലേയിന്നലെ വയറും വീര്‍ത്ത്‌ ചത്തത്‌ (കെ.വി. ശ്രീധരന്‍, മാമ്പറ്റു പ്രസിദ്ധീകൃതം അരിവാളരിവാളെവിടെപ്പോയെടി മധുരം കോടിപ്പൊന്നമ്മേ? ആ അരിവാളല്ലേ ഇന്നലെ തെന കൊയ്യാന്‍ കൊഠോയി ആ തെന എവിടെപ്പോയെടി മധുരം കോടി പ്പൊന്നമ്മേ? ആ തെന അല്ലേ ഇന്നലെ വറുത്തു കുത്തി വച്ചത്‌. ആ ഉമി എന്തു ചെയ്തെടി മധുരം കോടിപ്പൊന്നമ്മേ? ആ ഉമി അല്ലേ ഇന്നലെ പാലടുപ്പില്‍ ഇട്ടത്‌. ആ വെണ്ണീറെന്തു ചെയ്തെടി മധുരം കോടിപ്പൊന്നമ്മേ? ആ വെണ്ണീറല്ലേ ഇന്നലെ പൂജപ്പാധ്തം തെച്ചത്‌ ആ പാര്രമെവിടെപ്പോയെടി മധുരം കോടിപ്പൊന്നമ്മേ? ആ പാത്രമല്ലേ ഇന്നലെ കള്ളന്‍ കട്ടോ പോയത്‌ ആ കള്ളനെവിടെപ്പോയെടി മധുരം കോടിപ്പൊന്നമ്മേ? ആ കള്ളനല്ലേ ഇന്നലെ കാടുകേറിപ്പോയത്‌ ആ കാട്‌ എന്തു ചെയ്തെടി മധുരം കോടിപ്പൊന്നമ്മേ? ആ കാട്‌ അല്ലേ ഇന്നലെ വെട്ടിനീക്കിക്കളഞ്ഞത്‌. ആ സ്ഥലമെന്തു ചെയ്തെടി മധുരം കോടിപ്പൊന്നമ്മേ? ആ സ്ഥലത്തല്ലേ ഇന്നലെ കണ്ണന്‍ വാഴ വെച്ചത്‌ ആ വാഴ എന്തു ചെയ്തെടി മധുരം കോടിപ്പൊന്നമ്മേ? ആ വാഴ അല്ലേ ഇന്നലെ പൊണ്ണന്‍ പോത്തു തിന്നത്‌ ആ പോത്ത്‌ എവിടെപ്പോയെടി മധുരം കോടിപ്പൊന്നമ്മേ? 25 ആ പോത്ത്‌ അല്ലേ ഇന്നലെ വയറു വീര്‍ത്ത്‌ ചത്തത്‌! (പാട്ട 55, 101 നാടന്‍പാട്ടുകള്‍, എ.ബി.വി.കാവില്‍പ്പാട എച്ച്‌&സി പബ്ലിക്കേഷന്‍സ്‌) ഈ ര്‌ പാട്ടുകളും (കേട്ടെഴുതിയതും പ്രസിദ്ധീകൃതവുമായവ) പരിശോധി ച്ചാല്‍ ഇവ കത്തൊം. 1. ഭാഷാപരമായ വ്യത്യാസം 2. കൂട്ടിച്ചേര്‍ക്കലുകള്‍ /വെട്ടിത്തിരുത്തലുകള്‍ 3. കൃ്രിമത്വം. “പൂവമ്പഴം തിന്നപ്പം പല്ലെല്ലാം പോയി” എന്നത്‌ പുവമ്പഴം തിന്നിട്ട്‌ പല്ലൊന്ന്‌ പോയി, 'തേങ്ങാപ്പുളള്‍ തിന്നപ്പം പല്ലെല്ലാം വന്നു” എന്നത്‌ “ഏട്ടത്തല തിന്നിട്ട്‌ പ ല്ലൊന്ന്‌ പൊട്ടി" എന്ന്‌ മാറുന്നതോടെ കൊയ്ത്തുത്സവമായ ഓണത്തോടനുബ ന്ധിച്ച്‌ ഏവര്‍ക്കും ലഭിക്കുന്ന നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന പൂവമ്പഴത്തിന്റെ മൃദുത്വവും തേങ്ങാപ്പൂളിന്റെ കാഠിന്യവും വൈരുധ്യമായി നര്‍മ്മം കലര്‍ത്തി ചിത്രീ കരിച്ച ആശയങ്ങള്‍ നഷ്ടമായി. തേങ്ങാപ്പുള്‌ പോലെ വെളുപ്പും ഉറപ്പുമുള്ളത്‌ എന്ന്‌ പല്ലുകളെ വിശേഷിപ്പിക്കുമ്പോള്‍ അതിന്റെ പൊള്ളത്തരം സ്പഷ്ടം. ഏട്ട ത്തല” എന്ന്‌ പ്രയോഗിക്കുമ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തിപോലും മത്ധ്യാഹാ രത്തെ ഉപയോഗിച്ചു എന്ന സൂചനയും പല്ലിന്റെ പോക്കും പൊട്ടലും എല്ലാം യഥാര്‍ത്ഥസംസ്കൃതിയില്‍ നിന്നകന്ന്‌ ആഹാരാദികളില്‍പോലും മാറ്റം വരുത്തിയെന്നും അതിന്റെ പാര്‍ശ്വഫലമായി ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടു എന്നു മുള്ള പുതിയ ഒരു ആശയതലത്തിലേക്ക്‌ എത്തിക്കുകയാണുഠായത്‌. “തിന്നപ്പം' എന്നത്‌ തിന്നിട്ട്‌ എന്ന്‌ മാറ്റം വന്നതിലൂടെ പ്രാദേശികത്തനിമയും തദ്ദേശീയസ്ഥാ യിയും നഷ്ടമാവുന്നതിലൂടെ കൃത്രിമത്വം നിഴലിക്കുന്നു. “ആ ആര്യാളേടെ' എന്നത്‌ അരിവാളരിവാളെവിടെ' എന്ന പാഠഭേദത്തോടെ ആരംഭിക്കുന്ന ഈ പ ട്ടില്‍ “മരുതങ്കോടിപ്പൊന്നമ്മ' “മധുരം കോടിപ്പൊന്നമ്മ'യായി മാറി. 'ചാമ' തെന യായി 'അര്യാളല്ലേയിന്നലെ എന്നത്‌ ആ അരിവാളല്ലെ ഇന്നലെ” എന്നും 'ബറുത്തു കുത്തിവെച്ചത്‌'” എന്നത്‌ 'വറുത്ത്കുത്തിവെച്ചത്‌” എന്നും മാറി. 'പൂശാപാത്തറം തേച്ചത്‌” എന്നത്‌ “പൂജാപാത്രം തേച്ചത്‌” എന്ന്‌ മാറുന്നു. ഇങ്ങനെ ഈ പാട്ടിലു ടനീളം ഭാഷാപരമായ വ്യത്യാസം സ്പഷ്ടമാണ്‌. ഭാഷ മാനകഭാഷയാക്കി മാറ്റുന്നതോടെ തനിമയും പ്രാദേശികസ്വഭാ വവും നഷ്ടപ്പെട്ട്‌ കൃത്രിമത്വത്തെ പ്രാപിക്കുന്നു. കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരു ത്തലുകളും അതിന്റെ യഥാതഥമായ ആശയത്തെ മാറ്റി മറിക്കുന്നു. സമ്പാദകന്റെ ശേഖരണഘട്ടത്തിലോ പ്രസിദ്ധീകരഘട്ടത്തിലോ വന്ന മാറ്റം നാടന്‍കുട്ടിപ്പാട്ടിന്റെ 26 സ്വത്വത്തെത്തന്നെ മാറ്റിയേക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യിയിരിക്കുന്നു. പാഠാന്തരങ്ങള്‍ അഥവാ പാഠഭേദങ്ങള്‍ ഫോക്ലോറുകളുടെ പ്രത്യേകത യാണ്‌. നാടന്‍പാട്ടുകളുടെയും അതിന്റെ ഉപവിഭാഗമായ നാടന്‍കുട്ടിപ്പാട്ടുകളു ടെയും മുഖമുദ്രയുമാണ്‌. യഥാര്‍ത്ഥപാഠത്തെ കൃത്യമായി കത്തൊനോ കാലനിര്‍ണയം നടത്താനോ സാധ്യമല്ലെങ്കിലും അപഗ്രഥിച്ച്‌ വിശകലനം ചെയ്യു മ്പോള്‍ ഏറെക്കുറെ അതിന്റെ സാമൂഹ്യപശ്ചാത്തലവും കാഴ്ചപ്പാടും പ്രകടമാവു ന്നു. കേരളത്തില്‍ മുഴുവന്‍ പ്രചാരത്തിലുള്ള ചില നാടന്‍കുട്ടിപ്പാട്ടുകളെയും അവ യുടെ പാഠാന്തരങ്ങളെയും അപഗ്രഥിക്കാനാണ്‌ ഈ ഭാഗത്ത്‌ ശ്രമിച്ചിട്ടുള്ളത്‌. 4.4. പാഠഭേദങ്ങള്‍ പാട്ടിന്റെ താളം, ഭാഷ, അര്‍ത്ഥം എന്നിവയെയാണ്‌ പാഠഭേദത്വത്തെ നിര്‍ണ്ണ യിക്കുന്ന ഘടകങ്ങളായി കണക്കാക്കിയിട്ടുള്ളത്‌. തപ്പോ തപ്പോ എന്ന കുട്ടിപ്പാട്ടിലെ നാഴ്യരി പഴയരി ചോറ്റ്‌ എന്ന പ്രയോഗത്തെ ആധാരരൂപമായി സ്വീകരിക്കുമ്പോള്‍ വരുന്ന പാഠഭേദങ്ങള്‍ ഇവയാണ്‌. 26 1. തപ്പോ തപ്പോ തപ്പാണീ തപ്പുകുടുക്കേലെന്തു്‌ നാഴ്യരി പഴയരി ചോറ്റ്‌ പിന്നെവരുമ്പോളെന്ത്റ്‌ ചട്ടകംവെച്ചൊരു കുത്ത്‌ കെ.കെ. നാരായണന്‍, അരീക്കോട്‌ 2. തപ്പോ തപ്പോ തപ്പാണീ തപ്പുകുടുക്കേലെന്തു്‌ നാഴ്യരി പഴയരി ചോറ്റ്‌ നാറാണന്‍ വെച്ച കറിയ്്‌ പിന്നെ വരുമ്വേക്കെന്തു്‌ ചട്ടുകംവെച്ചൊരു കൊത്ത്‌ കെ.വി. ശ്രീധരന്‍, മാമ്പറ്റ 3. തപ്പോ തപ്പോ തപ്പാണി തപ്പുക്കുടുക്കേലെന്തു നാഴയരിപ്പഴയരി ചോറു നാരായണന്‍വച്ച കറിയ നാരായണികാച്ചിയ മോര്‌ അമ്മായി വന്നേ വെളമ്പാവൂ അമ്മാവന്‍ വന്നേ ഉണ്ണാവു സായി നിവേദിത, പത്തനാപുരം 4. തപ്പോം തപ്പോം തപ്പാണി തപ്പം കൊട്ട്‌ണ തപ്പാണി തപ്പ്‌ കുടുക്കേലെന്തു? നാഴ്യരി മൂഴ്യരി ചോറ്‌ നാണ്യമ്മവെച്ച്യൊരു കറിയ്ു്‌ നാണ്വാര്‍്‌ കാച്ചിയ മോര്‌ പിന്നെവരുമ്പോളെന്തു്‌? പിന്നെവരുമ്പോളൊന്നുല്ല്യ രവീന്ദ്രന്‍ മാസ്റ്റര്‍, ചേര്‍ത്തല കുട്ടിയെ മടിയിലിരുത്തി ര്‌ കയ്യും കൂട്ടി കൊട്ടിച്ചുകെഠ്‌ താളത്തില്‍ തലയാട്ടി കളിപ്പിക്കുന്ന ഈ പാട്ടില്‍ ഒരു ഗൃഹാന്തരീക്ഷത്തിലെ സ്നേഹവും സുരക്ഷിത ത്വവും ഇഷ്ടവും ശ്രദ്ധയും ആഹ്ലാദകാരിത്വവും പ്രകടമാണ്‌. ഇതിലൂടെ ഒരു ജന സാമാന്യസ്വഭാവചിത്രണം കൂടി നടത്തുന്നു. തപ്പുകുടുക്കേൽ നാഴ്യേരി പഴ 26 യരിച്ചോറ്‌' എന്ന്‌ പറയുന്ന ആള്‍ തന്നെ പിന്നെ വരുമ്പോഴെന്ത്ു്‌” എന്ന ചോദ്യ ത്തിന്‌ ചട്ടകം വെച്ചൊരു കുത്ത്‌ എന്ന്‌ പ്രതിവചിക്കുന്നതിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും മന:ശാസ്ര്രം വ്യക്തമാണ്‌. പിന്നേം വരുമ്പോള്‍ എപ്പോഴും വരുന്നവര്‍ എന്ന നിലക്ക്‌ അവഗണിക്കപ്പെടുമെന്നും അങ്ങനെ വീട്ടുകാര്‍ക്കൊരു ഭാരമാവുമെന്നും അവര്‍ ഉപദ്രവിക്കാന്‍ അഥവാ ഓടിക്കാന്‍ ശ്രമിക്കുമെന്നുള്ള യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിക്കുകയാണിവിടെ. അതിലൂടെ “അതിഥി ദേവോഭവം:' എന്നൊക്കെയാണെങ്കിലും ആവര്‍ത്തിക്കുമ്പോള്‍ തീയ്രപ്രതികരണങ്ങള്‍ യെന്ന്‌ വരാം എന്ന സൂചനയും നല്‍കുന്നു. “'പഴയരിച്ചോറ്‌ എന്നതിലൂടെ തനതായ കൃഷിയും അതിന്റെ ഫലവും സൂചിതം. മലപ്പുറം ജില്ലയിലെ പത്തനാപുരം അരീക്കോട്‌ ഭാഗങ്ങളില്‍ നിലനിന്ന കെ. കെ. നാരായണന്‍ പാടിത്തന്ന ഈ പാട്ടിന്‌ മുക്കത്ത്‌ കെ.വി. ശ്രീധരന്‍ തന്ന പാഠഭേ ദത്തില്‍, "നാരായണന്‍ വെച്ച കറിയു' എന്ന സൂചന സവര്‍ണ്ണവിഭാഗങ്ങളില്‍ പ്രചാ രത്തിലിരുന്ന പാട്ടാണ്‌ എന്ന്‌ സൂചിപ്പിക്കുന്നു. (പ്‌ നാരായണന്‍, കൃഷ്ണന്‍, രാമന്‍ തുടങ്ങിയ ഈശ്വരീയ നാമങ്ങള്‍ അതേപടി സ്വീകരിക്കാനുള്ള അവകാശം സവര്‍ണ്ണസമൂഹത്തിനേ ഉായിരുന്നുള്ളൂ). “പിന്നെ വരുമ്പോളെന്തു്‌” എന്നത്‌ വരു മ്പോയ്ക്കെന്തു, “കുത്ത്‌” എന്നത്‌ കൊത്ത്‌” 'ചട്ടകം”, ചട്ടുകമായതും അടു ത്തടുത്തുള്ള ഈ പ്രദേശങ്ങളില്‍പ്പോലും നിലനിന്നിരുന്ന പ്രാദേശിക ഭേദങ്ങളെ ബോധ്യപ്പെടുത്തുന്നു. പത്തനാപുരം സായി നിവേദിതയില്‍ നിന്ന്‌ ലഭിച്ച പാട്ടില്‍ കാച്ചിയമോരും കറിയും എല്ലാം ഉക്കികഴിഞ്ഞുവെങ്കിലും കഴിക്കാന്‍ ആയിട്ടില്ല കാരണം അമ്മായി വെളമ്പാനും അമ്മാവന്‍ ഉണ്ണാനുമെത്തിയിട്ടില്ല. ഇവിടെ മരുമക്കത്തായ വ്യവസ്ഥി തി*യില്‍ അമ്മാമനും അമ്മായിയ്ക്കും നല്‍കപ്പെട്ട അമിത പ്രാധാന്യവും അലിഖി തനിയമങ്ങളും പ്രകടിപ്പിക്കപ്പെടുന്നു. കൊച്ചുകുട്ടിക്ക്‌ പോലും ആഹാരം അമ്മായി വിളമ്പിത്തന്നാലേ കഴിക്കാന്‍ കഴിയുമായിരുന്നുള്ളൂു എന്ന യാഥാര്‍ത്ഥ്യം വെളിപ്പെ ടുന്നു. നാണ്യമ്മ വെച്ച കറിയും നാണ്വാര്‍ കാച്ചിയ മോരും വെച്ച്‌ കാത്തിരിക്കുന്ന വീട്ടുകാര്‍ ആദ്യം വരുമ്പോള്‍ (ഒരു പക്ഷേ വിവാഹം കഴിഞ്ഞ്‌ ആദ്യത്തെ സല്‍ക്കാ രമാവാം) വളരെ സന്തോഷത്തോടെ സ്വീകരിച്ച്‌ സല്‍ക്കരിക്കുന്നതും പിന്നെ വരു മ്പോള്‍ സാധാരണ വീട്ടുകാരുടെ സ്ഥിതിയിലേക്ക്‌ (അതിഥികള്‍ വീട്ടുകാരായ അവ സ്ഥ) മാറുന്നതുമാണ്‌ ഇവിടെ സൂചിതം. 26 അര്‍ത്ഥതലത്തില്‍ സമാനമെന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും താളം, ഭാഷ എന്നിവയില്‍ സമാനത പുലര്‍ത്തുന്ന വേറെയും പാട്ടുകള്‍ ള്‌. 5. ചെപ്പോ ചെപ്പോ കണ്ണാടി ചെപ്പുക്കുടുക്കേലെന്തു ഉണ്ണിയ്ക്കുണ്ണാന്‍ ചോറു നാരായണന്‍ കാച്ചിയ മോര്‌ ഈശ്വരിയമ്മ ടിച്ചര്‍, കച്ചേരി 6. തപ്പോ തപ്പോ തപ്പാണി തപ്പുകുടുക്കേലെന്തു്‌ തപ്പുകുടുക്കേല്‍ ചോറു കണ്ണനുണ്ണാന്‍ ചോറു ജാനകിയമ്മ, മേപ്പള്ളി മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള ഈ പാട്ട്‌ കച്ചേരിയില്‍ താമസി ക്കുന്ന ഈശ്വരയമ്മടീച്ചറില്‍ നിന്നാണ്‌ ലഭിച്ചത്‌. “ചെപ്പുകുടുക്കേല്‍ ഉണ്ണിക്കുണ്ണാന്‍ ചോറു” എന്നതിലൂടെ ഉണ്ണി അഥവാ കുട്ടിക്ക്‌ വീട്ടില്‍ കിട്ടുന്ന സ്ഥാനവും അവനുള്ള പ്രാധാന്യവും ബോധ്യപ്പെടുന്നു. നാരായണന്‍ കാച്ചിയ മോരു എന്നതി ലൂടെ കുട്ടിക്ക്‌ വോി പ്രത്യേകം തയ്യാറാക്കിയ നാട്ടുഭക്ഷണരീതിയും സൂചിതമാണ്‌. മേപ്പള്ളി ജാനകിയമ്മയില്‍ നിന്ന്‌ കിട്ടിയ ഈ പാട്ടില്‍ തപ്പുകുടുക്കേല്‍ ചോറ്‌. കണ്ണനുണ്ണാന്‍ ചോറ്‌ എന്നതിലൂടെ എന്ത്‌ ഇല്ലായ്മയിലും കണ്ണന്‌ തുല്യമായ കുട്ടിക്ക്‌ വേതെല്ലാം വീട്ടില്‍ ഒരുക്കപ്പെടും അഥവാ ഈ കൂട്ടി തന്നെയാണ്‌ അമ്മ യുടെ മനസ്സിലെ കണ്ണന്‍ എന്ന്‌ സൂചിപ്പിക്കപ്പെടുന്നു. എന്നാല്‍ ആധാരപാഠഭേദത്തില്‍ നിന്ന്‌ ഇവയെല്ലാം വളരെ അകലെയാണ്‌. അഞ്ച്‌, ആറ്‌ പാട്ടുകളിലെ തപ്പുകുടുക്കേലെന്തു, ചെപ്പുകുടുക്കേലെന്തു; എന്നീ പ്രയോഗങ്ങള്‍ നിരീക്ഷിച്ചാല്‍ അഥവാ “കുടുക്കേലെന്ത്ു്‌” എന്ന പ്രയോഗത്തെ ആധാരരൂപമായി സ്വീകരിച്ചാല്‍ ഈ പാട്ടുകളെല്ലാം കാലാന്തരത്തില്‍ മാറ്റപ്പെട്ടതാ വാമെന്ന്‌ കരുതോിയിരിക്കുന്നു. അര്‍ത്ഥത്തിലും ഭാഷയിലും വ്യത്യസ്തത പുലര്‍ത്തുകയും താളത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന പാട്ടുകള്‍ കാലക്രമത്തില്‍ പുതിയ സ്വത്ര്രപാഠങ്ങളാ യിത്തീരുന്നു. 7. തപ്പോ കിലുകിലും താളം കിലുകിലും 26 തപ്പാണി കൊട്ടണ കയ്യാണ്‌ തപ്പോ തപ്പോ തപ്പാണി തപ്പിലരിപ്പൊടി മഞ്ഞപ്പൊടി ഉണ്ണിയ്ക്കൂം തേവര്‍ക്കും പപ്പാതി ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഉണ്ണിനാരായണന്‍ നമ്പൂതിരി, വാഴാസ്റ്റ ഒരു വായ്ത്താരിപോലെ ആരംഭിക്കുന്ന ഈ കളിപാട്ടില്‍ തപ്പാണി കൊട്ട്ണ കുഞ്ഞിക്കയുടെ സൌന്ദര്യം ധ്വനിപ്പിച്ചുകെഠ്‌ പാട്ട്‌ മറ്റൊരു തലത്തിലേക്ക്‌ പോകുന്നു. തപ്പിലുള്ള അരിപ്പൊടി മഞ്ഞപ്പൊടി എന്നിവ പൂജക്ക്‌ പത്മം തീര്‍ക്കാനുള്ള സാധനങ്ങളാണ്‌. ഈ പൂജാദ്രവ്യം പോലും കുട്ടികള്‍ക്ക്‌ അല്‍പം എടുത്തുകൊടുക്കി വന്നാല്‍ ദോഷമില്ല എന്നാണ്‌ വിശ്വാസം. ഉണ്ണിക്കും തേവര്‍ക്കും പപ്പാതി എന്നതിലൂടെ ഉണ്ണിക്കും തേവര്‍ക്കും തുല്യസ്ഥാനമാണ്‌ വീട്ടി ലുള്ളത്‌ എന്ന്‌ വ്യക്തം. കുട്ടികളെ ഈശ്വരതുല്യരായി കണക്കാക്കുന്ന നമ്മുടെ പ രമ്പര്യരീതിയാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വാഴമ്പറ്റ ഉണ്ണിനാരായണന്‍ നമ്പൂതീ രിയില്‍നിന്ന്‌ കിട്ടിയ ഈ പാട്ട്‌ അവരുടെ ജീവിതവുമായി ഇഴുകിചേര്‍ന്നു നില്‍ക്കു ന്നു. 8. തപ്പോ തപ്പോ തപ്പിലരിപ്പൊടി കൈതപ്പു കണ്ണാടി കൂട്ടിപ്പട്ടര്‌ കൊച്ചിയ്ക്ക്‌ പോകുമ്പോ കുട്ടിയ്ക്ക്‌ കരിവള കൊരാരും കൊരാരും കെ.വി.ശ്രീധരന്‍, മാസ്റ്റ ഈ പാട്ടില്‍ തപ്പിലരിപ്പൊടി, കൈതപ്പൂകണ്ണാടി. കുട്ടിപ്പട്ടര്‍ കൊച്ചിക്ക്‌ പോകുമ്പോ കുട്ടിക്ക്‌ കരിവളകൊയാരും എന്ന വരികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ ഒരു പെണ്‍കുട്ടിയെ കളിപ്പിക്കുന്ന പാട്ടാണ്‌ എന്ന്‌ വ്യക്തമാകും. തപ്പിലരിപ്പൊടി എന്നതി ലൂടെ പലഹാരപ്പണി സൂചിതം. കൈതപ്പുകണ്ണാടി എന്നതിലൂടെ നാലുപാടും സുഗന്ധം വമിപ്പിക്കുന്ന കൈതപ്പൂവിന്റെ ഭംഗിയും കുഞ്ഞിന്റെ ആകര്‍ഷണീയ തയും താരതമ്യപ്പെടുത്തുന്നു. കുട്ടിപ്പട്ടര്‍്‌ കൊച്ചിക്ക്‌ പോകുമ്പോള്‍ എന്നതിലൂടെ കൊച്ചിയുടെ വാണിജ്യ,പാധാന്യം,* കുട്ടിപ്പട്ടര്‍ എന്ന കച്ചവടക്കാരന്‍ എന്നിവ പരിച യപെടുത്തുന്ന കുട്ടിക്ക്‌ കരിവളകൊയാരും എന്നതിലൂടെ അലങ്കാരപ്രിയയായ കുട്ടിയെ സാന്ത്വനിപ്പിക്കുകയാണ്‌. 9. തപ്പോ തപ്പോ തപ്പൊട്ട്‌ തപ്പിലരിപ്പൊടി കൈനീട്ട്‌ 26 കുട്ടിയ്ക്ക്‌ പഞ്ചാരയുമ്മ തരാം വട്ടി നിറച്ചമ്മ പാലുതരാം ഉമ, ഗുരുവായൂര്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹവാത്സല്യങ്ങളുടെ തലമാണ്‌ ഇവിടെ കാണുന്നത്‌. 10. തപ്പോ തപ്പോ തപ്പാണി തപ്പോ കിലുകിലും താളം കിലുകിലും തപ്പണി കൊട്ട്ണ ചങ്ങാതി തപ്പണി കൊട്ടി വലഞ്ഞുവരുമ്പം അപ്പം ചുടാനൊരമ്മയു നുള്ളിത്തരാനൊരച്ഛന്റു്‌ തട്ടിപ്പറിയ്ക്കാനൊരേട്ടനു ഇത്തിരിക്കുഞ്ഞനെ വാരിപ്പുണര്‍ന്നിട്ടൊ- രുമ്മ തരാനൊരു പെങ്ങളു. മനോമോഹനന്‍, ചാത്തമംഗലം മനോമോഹനന്‍ തന്ന പാട്ടിലെ തപ്പാണികൊട്ടി വലഞ്ഞുവരുമ്പം അപ്പം ചുടാനൊരമ്മ, നുള്ളിത്തരാനൊരച്ഛചന്‍, തട്ടിപ്പറിക്കാനൊരേട്ടന്‍, വാരിപ്പുണര്‍ന്നുമ്മ തരാന്‍ പെങ്ങള്‍, ഈ പ്രയോഗങ്ങള്‍ ഇന്നത്തെ അണുകുടുംബത്തെയും അതിലെ സ്നേഹസകങ്കല്പങ്ങളെയും (്രതിനിധീകരിക്കുന്നു. 11. തരികിട തമ്പാച്ചീ തമ്പാച്ചിക്കുട്ക്കേലെന്തു? ചെട്ടിച്ചി ചുട്ടൊരു പുട്ട്‌ ചെട്ട്യാര്‍ ചുട്ടൊരു അടയ്‌ പൊടിയരിക്കഞ്ഞീം കറീറ്‌ നാത്തൂന്‍ വരട്ടിയ ചെമ്പ്‌ കൊടെ ചെറ്ക്കാ പാളച്ചട്ടി വെളമ്പിത്തരാം ഞാന്‍ മൂക്കുമുട്ടെ. കല്ല്യാണി, ചോക്കൂര്‍ താളം, ഭാഷ എന്നിവയില്‍ സമാനതപുലര്‍ത്തുന്നുങ്കിലും തീര്‍ത്തും സ്വത ന്ത്രപാഠമെന്ന്‌ ഈ പാട്ടിനെ കണക്കാക്കാം. അവര്‍ണ്ണരെങ്കിലും സമ്പന്നര്‍ക്കിടയി ലുള്ള ഈ പാട്ടില്‍ തമ്പാച്ചിക്കുടുക്കയില്‍ ചെട്ടിച്ചി ചുട്ട പുട്ട്‌, ചെട്യാര്‌ ചുട്ട അട, പൊടിയരിക്കഞ്ഞിയും കറിയും, നാത്തൂന്‍ വരട്ടിയ ചേമ്പ്‌ എന്നിങ്ങനെ സമൃദ്ധിയുടെ നിറവാണ്‌ കാണുന്നത്‌. അപൂര്‍വ്വം ചില ഗൃഹങ്ങള്‍ വര്‍ണ്ണവ്യവസ്ഥയില്‍ താഴെയെങ്കില്‍പ്പോലും സാമ്പത്തിക ഉന്നമനം നേടിയിരുന്നു 26 എന്ന്‌ ഈ പാട്ട്‌ വ്യക്തമാക്കുന്നു. കൊട ചെറുക്കാ പാളച്ചട്ടീ, വെളമ്പിത്തരാം ഞാന്‍ മൂക്കുമുട്ടെ” എന്നതിലൂടെ കുട്ടിയുടെ ആര്‍ത്തിയും അതിനോടുള്ള പ രിഹാസം നിറഞ്ഞ പ്രതികരണവുമാണ്‌ കാണുന്നത്‌. പാളച്ചട്ടി' എന്നത്‌ സാമ്പത്തികമുങ്കില്‍പ്പോലും താഴ്‌ന്ന ജാതിക്കാര്‍ക്ക്‌" പാത്രമായി പാളച്ചട്ടിയേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്ന്‌ ബോധ്യപ്പെടുത്തുന്നു. മറ്റൊരര്‍ത്ഥ ത്തില്‍ പ്രകൃതിവസ്തുക്കളായിരുന്നു ഇവിടെ പാ്തമായിപ്പോലും ഉപയോഗിച്ചിരു ന്നത്‌ എന്ന സൂചനയുമാകാം. 12. തപ്പാണി കൊട്ടണ കുഞ്ഞിക്കയ്യിന്‌ പൊന്‍വളതായോ തട്ടാരേ പാഞ്ഞു തുള്ളണ കുഞ്ഞിക്കാലിന്‌ പൊന്‍തളതായോ തട്ടാരെ. പറ പറ പറയണ കുഞ്ഞുബാവയ്ക്ക്‌ ചക്കരതായോ താരെ കുത്തിയിരിക്കണ കുഞ്ഞിചന്തിയ്ക്ക്‌ പീഠം തായോ ആശാര്യേ പാത്തുമ്മ, കുറ്റിപ്പാല കുറ്റിപ്പാലക്കല്‍ പാത്തുമ്മയില്‍ നിന്ന്‌ ശേഖരിച്ച കുട്ടിപ്പാട്ടിലൂടെ കൊച്ചുകു ഞ്ഞിനെ അണിയിച്ചൊരുക്കാനും ചക്കര, പീഠം തുടങ്ങി ആ കുട്ടിക്ക്‌ വേ സാകര്യ ങ്ങള്‍ ഒരുക്കാനുമുള്ള ഉമ്മയുടെ ആഗ്രഹമാണ്‌ കാണുന്നത്‌. തപ്പാണികൊട്ടുന്ന കുഞ്ഞിക്കയ്യിക്ക്‌ പൊന്‍വളയും പാഞ്ഞ്‌ തുള്ളണക്കുഞ്ഞിക്കാലിന്‌ പൊന്‍തളയു മിട്ട അവനിഷ്ടപ്പെട്ട ചക്കരയും തിന്നുകെഴ്‌ കുഞ്ഞിപീഠത്തില്‍ ഇരിക്കുന്ന കാഴ്ച സ്വപ്നം ക്കൊ്‌ “കുഞ്ഞിബാവ'യെ തപ്പാണി കളിപ്പിക്കുന്ന ഉമ്മയുടെ ചിത്രമാണ്‌ ഈ പാട്ടിലൂടെ തെളിയുന്നത്‌. തട്ടാന്‍, താന്‍, ആശാരി തുടങ്ങിയവരുടെ പരമ്പരാഗ തതൊഴിലുകളെ* പരിചയപ്പെടുത്തുന്ന ഈ കളിപ്പാട്ടിലൂടെ കുട്ടിക്ക്‌ ചുറ്റുമുള്ള സമൂഹത്തെ പരിചിതമാവുകകൂടിയാണ്‌ ചെയ്യുന്നത്‌. 13. ചെപ്പുകൊട്ടുണ്ണീ ചെപ്പുകൊട്ട്‌ താമരക്കയ്യാല്‍ ചെപ്പുകൊട്ട്‌ അപ്പം തിന്നാന്‍ ചെപ്പുകൊട്ട്‌ താമരക്കയ്യാല്‍ ചെപ്പുകൊട്ട്‌ കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌ 26 ചെപ്പുകൊട്ടുണ്ണി എന്ന്‌ തുടങ്ങുന്ന തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി കൊച്ചുനാരായണപിള്ളയുടെ ശേഖരത്തില്‍ നിന്നും ലഭിച്ച ഈ പാട്ടിലൂടെ ഒരു അമ്മയ്ക്ക്‌ കുഞ്ഞിനോടുള്ള അമിതവാല്‍സല്യമാണ്‌ പ്രകടമാകുന്നത്‌. തന്റെ കുഞ്ഞിന്‌ വോി ജീവിക്കുന്ന ഒരമ്മയുടെ മോഹങ്ങളും തന്നാല്‍ കഴിയുന്ന എ ന്തം നല്‍കി കുഞ്ഞിനെ സന്തോഷിപ്പിക്കാനുള്ള വൃഗ്രതയും സൂചിപ്പിക്കുന്ന ഈ പാട്ട്‌ സമൃദ്ധിയുടെ ഗുണഭോക്താക്കളുടേതാണ്‌ എന്ന്‌ സൂചിപ്പിക്കുന്നു. 2. ചെപ്പോ ചെപ്പോ കണ്ണാടി 1. ചെപ്പോ ചെപ്പോ കണ്ണാടി ചെപ്പുകുടുക്കേലെന്തു? മുത്തശ്ലിതന്നൊരു മുത്തു മുത്തിന്‌ മുങ്ങാന്‍ തേനു തേന്‍ കുടിയ്ക്കാന്‍ വ്‌ വിനിരിക്കാന്‍ പൂവു്‌ പൂവ്‌ ചൂടാനമ്മയ്്‌ അമ്മയ്ക്കെടുക്കാന്‍ കുഞ്ഞു്‌ കുഞ്ഞിന്‌ കുടിക്കാനമ്മിഞ്ഞ ചെപ്പോ ചെപ്പോ കണ്ണാടി പാര്‍വ്വതി, ഓമശ്ശേരി 2. ചെപ്പോ ചെപ്പോ ചങ്ങാതി ചെപ്പു കുടുക്കേലെന്തു ഒരു പൊന്‍മുത്തു്‌ മുത്തശ്ലി തന്നൊരു മുത്ത്‌ മുത്തിനു മുങ്ങാന്‍ തേനു തേന്‍ കുടിക്കാന്‍ വു്‌ വിനിരിക്കാന്‍ പൂവു്‌ പൂവ്‌ ചൂടാന്‍ അമ്മയു അമ്മയ്ക്കെടുക്കാന്‍ കുഞ്ഞു്‌ കുഞ്ഞിന്‌ കുടിക്കാനമ്മിഞ്ഞ ചെപ്പോ ചെപ്പോ ചങ്ങാതീ ആദര്‍ശ്‌, ഓമശ്ശേരി ചെപ്പോ ചെപ്പോ എന്ന്‌ തുടങ്ങുന്ന പാട്ടില്‍ ചെപ്പുകുടുക്കേല്‍ AYO തന്നൊരു മുത്ത്‌ എന്നതിലെ മുത്ത്‌ കുട്ടികള്‍ക്കുവി അവര്‍ ഒരുക്കുന്ന നാടന്‍കഥ കള്‍, പാട്ടുകള്‍ ഉപദേശങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയ പാരമ്പര്യമുത്തുകളാണ്‌. അല്ലെങ്കില്‍ മുത്തശ്ലിയുടെ മുത്ത്‌ അത്‌ കേട്ട്‌ ഇമവെട്ടാതെ ഇരിക്കുന്ന കുഞ്ഞ്‌ തന്നെയാണ്‌. മുത്തിന്‌ മുങ്ങാനുള്ള തേന്‍ അറിവിന്റെ ഖനികളായ ഈ കഥ 26 കളും പാട്ടുകളും തന്നെ. തേന്‍ കുടിക്കാന്‍ വ്‌ എന്നതിലൂടെ കുട്ടിയുടെ വളര്‍ച്ചയും പാരമ്പര്യസ്രോതസ്സുകളുടെ ആര്‍ജ്ജിക്കലും ജീവിത്പ്രവേശവും സൂചി തം. വിനിരിക്കാന്‍ പൂവു്‌ എന്നതിലൂടെ മുതിര്‍ന്ന കുട്ടിയുടെ മനോഭാവമാണ്‌ സൂചിപ്പിക്കുന്നത്‌. പൂവ്‌ ചൂടാനമ്മ, അമ്മക്കെടുക്കാന്‍ കുഞ്ഞ്‌, കുഞ്ഞിന്‌ കുടി ക്കാനമ്മിഞ്ഞ. ഇവിടെ പൂചൂടി വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന കുട്ടി അമ്മയാവുന്നു. കുഞ്ഞിന്‌ കുടിക്കാന്‍ അമ്മയുടെ അമൃതായ അമ്മിഞ്ഞ. ഒരു കുട്ടിയുടെ വളര്‍ച്ചയും വിവിധഘട്ടങ്ങളും എല്ലാം സൂചിതമാകുന്നു. ഓരോ പെണ്‍കുട്ടിയും തന്റെ ഗൃഹത്തിലെ വാത്സല്യഭാജനമായി വളര്‍ന്ന്‌ ജീവിതത്തില്‍ പ്രവേശിക്കുകയും ആ വാത്സല്യം വരും തലമുറയിലേക്ക്‌ കൈമാറിക്കെ്‌ മുന്നോട്ടുപോകുകയും ചെയ്യുന്ന അവസ്ഥ ഒരു സമൂഹത്തിന്റെ നിലനില്‍പിനും സുഗമമായ ഗതിക്കും അത്യാവശ്യമാണ്‌ എന്ന സൂചനയാണിവിടെ നല്കപ്പെടുന്ന ത്‌. അര്‍ത്ഥം, താളം, ഭാഷ എന്നിവകൊല്ലൊം ഈ രു പാട്ടുകളും പാഠഭേദത്വം ഉള്ള വയാണ്‌. 3, അപ്പോം ചുട്ട്‌ 1. അപ്പോം ചുട്ട്‌ അടേം ചുട്ട്‌ എലേം വാട്ടി പൊതീം കെട്ടി കൊച്ചമ്മുമ്മ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയപ്പോ അവിടെക്കല്ല ഇവിടെ മുള്ള്‌ ........ ഈശ്വരിയമ്മ ടീച്ചര്‍ 2. അപ്പോം ചുട്ട്‌, അടേം ചുട്ട്‌ എലേം വാട്ടി പൊതീം പൊതിഞ്ഞ്‌ പടിയും കടന്ന്‌ അച്ഛന്റെ വീട്ടിക്ക്‌ വഴിയും ചോദിച്ചു അതിലേപോയി ഇതിലേപോയി കിളികിളി കിക്കിളി കിക്കിളി കിക്കിളി തങ്ക പയ്യന്നൂര്‍ 3. അപ്പോം ചുട്ട്‌, അടേം ചുട്ട്‌ എലേം വാട്ടി പൊതീം പൊതിഞ്ഞ്‌ അച്ചന്യ്യമ്മാത്തേക്ക്‌ ഇവിടെ കല്ല! ഇവിടെ മുള്ള്‌ ........ കെ.കെ. നാരായണന്‍ അരീക്കോട്‌ 4. അപ്പോം ചുട്ട്‌, അടേം ചുട്ട്‌ എലേം വാട്ടി പൊതീം പൊതിഞ്ഞ്‌ അച്ചന്റെ വീട്ടിക്ക്‌ പോവ്വാ മുറുക്കെ പിടിച്ചോ 26 ഇവിടെ കല്ല! അവിടെ കുഴിതാ്‌ കൊക്കാണിക്കെണറ്‌ വീഴല്ലേ ബ്ലും. ശാരദ വടകര മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളെ കളിപ്പിക്കാനായി ഉപയോഗിക്കുന്ന ഈ പാട്ടി ലൂടെ കുട്ടികള്‍ക്ക്‌ ഏറ്റവും ഇഷ്ടമുള്ള പലഹാരമുഠക്കാന്‍, കൊച്ചമ്മുമ്മ വീട്ടിലേ ക്കുള്ള വിരുന്നുപോക്ക്‌ തുടങ്ങി കുട്ടിയുടെ ജീവിതത്തിലെ മധുരാനുഭൂതികളെ ഉണര്‍ത്തി ആനന്ദിപ്പിക്കുന്ന തോടൊപ്പം ശരീരത്തിന്റെയും കൈവിരലുകളുടെയും ചലനത്തിലൂടെ ആനന്ദാനുഭൂതി തന്നെ സൃഷ്ടിക്കുന്നു. മറ്റെല്ലാ ഇല്ലായ്മകളും മറന്ന്‌ കുട്ടിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. എന്നാല്‍ അവിടെ കല്ല! ഇവിടെ മുള്ള്‌ എന്ന പ്രയോഗത്തിലൂടെ ഏതൊരു പാതയും ഉദ്യമവും ധാരാളം തടസ്സങ്ങളും വിഷമതകളും നിറഞ്ഞതാണ്‌ എന്ന്‌ ഓര്‍മ്മിപ്പിക്കുകയും സൂക്ഷിച്ച്‌ ശ്രദ്ധിച്ച്‌ പോകേതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും ചെയ്യു ന്നു. “കൊച്ചമ്മുമ്മ' എന്ന പ്രയോഗം ധാരാളം അമ്മൂമ്മമാര്‍ ഉാവാറുള്ള ഒരു വലിയ കൂട്ടുകുടുംബത്തിലെ? പശ്ചാത്തലമാണ്‌ എന്ന്‌ വ്യക്തമാക്കുന്നു. ഈശ്വരിയമ്മ ടീച്ചറില്‍ നിന്ന്‌ ലഭിച്ച ഈ പാട്ടിന്‌ കേരളത്തിലുടനീളം ധാരാളം പാഠാന്തരങ്ങളു്‌. പയ്യന്നൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഈ പാഠഭേദത്തില്‍ അപ്പവും അടയും ചുട്ട്‌ എലേം വാട്ടി പൊതീം പൊതിഞ്ഞ്‌ പടി കടന്ന്‌ അച്ഛന്റെ വീട്ടിലേക്ക്‌ വഴിയും ചോദിച്ച്‌ പോകുന്ന” രംഗം ഈയടുത്തകാലം വരെ അവിടങ്ങ ളില്‍ ദൃഡമായി നിലനിന്നിരുന്ന മരുമക്കത്തായം സംബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്നു. അമ്മ വഴി സ്വത്തും പിന്തുടര്‍ച്ചാവകാശങ്ങളും ലഭിച്ചിരുന്ന വ്യവ സ്ഥിതിയില്‍, പല കാരണങ്ങളാല്‍ ജീവിതം വിഷമകരമായപ്പോള്‍ മനം നൊന്ത അമ്മ വീടിന്റെ പടി കടന്ന്‌ അഥവാ ഉപേക്ഷിച്ച്‌ തന്റെ അച്ഛനെ അന്വേഷിച്ച്‌ പോകാന്‍ വെമ്പുന്ന മനസ്സും അന്വേഷണവും കത്തെലും അതിലെ സന്തോഷ വവും പ്രകടമാണ്‌. ഇതിലൂടെ ദീര്‍ഘകാലമായി നിലനിന്നിരുന്ന മരുമക്കത്തായ ത്തില്‍ നിന്ന്‌ മക്കത്തായികളാവാന്‍ വെമ്പുന്ന ഒരു സമൂഹത്തെയാണ്‌ വെളിപ്പെടു ത്തുന്നത്‌. സിവിക്‌ കൊടക്കാട്‌ നല്‍കിയ ഈ പാഠഭേദത്തിലൂടെ ഒരു സാമൂഹ്യമാ റ്റത്തിന്റെ തയ്യാറെടുപ്പാണ്‌ ദൃശ്യമാവുന്നത്‌. അരീക്കോട്‌ മൈത്ര സ്വദേശി കെ.കെ. നാരായണന്‍ മാസ്റ്ററില്‍ നിന്നും ലഭിച്ച പാഠഭേദം മക്കത്തായ വ്യവസ്ഥിതിയെ” ഈട്ടിവളര്‍ത്തിയ മലബാറിലെ നമ്പൂ തിരി സമുദായക്കാര്‍ക്കിടയില്‍ നിലനിന്നതാണ്‌ എന്ന്‌ ഉള്ളടക്കം വ്യക്തമാക്കുന്നു. ഇല്ലത്തെ അകത്തളങ്ങളിലെ സര്‍വ്വാധികാരിയായ മുത്തശ്ശി (അച്ഛന്റെ അമ്മ)യുടെ വീട്ടിലേക്ക്‌ അഥവാ “അച്ഛുന്ന്യമ്മാത്തേക്ക്‌' പോകുന്ന കുട്ടിയുടെ യാത്രാരംഗമാണ്‌ 27 സൂചിതം. വിവാഹത്തോടെ സ്ത്രീ സ്വന്തം വീട്ടില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെ ടുകയും വെറും ബന്ധുമാത്രമായി പരിഗണിക്കപ്പെടുകയും"" ചെയ്യുന്ന കാലത്ത്‌ അച്ഛന്ത്യമ്മാത്തേക്ക്‌ “ചാര്‍ച്ച' (ബന്ധം) സ്ഥാപിക്കാനുള്ള വൈഷമൃത്തെ സൂചിപ്പി ക്കുകയാണിവിടെ. പുരുഷാധിപത്യമനോഭാവത്തെയാണിവിടെ പരമാര്‍ശിക്കപ്പെട്ടി രിക്കുന്നത്‌. കണ്ണൂര്‍, വടകര മേഖലയില്‍ നിന്ന്‌ ലഭിച്ച ഈ പാഠഭേദത്തില്‍ അപ്പോം ചുട്ട്‌ അടേം പചുട്ട എലേം വാട്ടി പൊതീം പൊതിഞ്ഞ്‌ അച്ഛന്റെ വീട്ട പോവ്വാം മുറുക്കെ പിടിച്ചോ എന്നതിലൂടെ മരുമക്കാത്തായ വ്യവസ്ഥിതി വിട്ട്‌ മക്കത്തായത്തി ലേക്ക്‌ മാറിക്കൊിരിക്കുന്ന ഒരു കുടുംബപശ്ചാത്തലമാണ്‌ സൂചിതം. ഈ മാറ്റം കുടുംബങ്ങളില്‍ ഉാക്കിയ അരക്ഷിതാവസ്ഥയും പ്രതിബദ്ധങ്ങളുമാണ്‌ “ഇവിടെ കല്ല്‌, അവിടെ കുഴി ത്‌ എന്നതിലൂടെ വെളിപ്പെടുത്തുന്നത്‌. ഇത്ര യൊക്കെ മുറുക്കെ പിടിച്ച്‌ കുഴിതഠി ചെന്നിട്ടും അവസാനം കൊക്കാണിക്കിണറില്‍ വീഴല്ലേ എന്ന്‌ ഓര്‍മ്മപ്പെടുത്തുമ്പോഴേക്കും വീണ അവസ്ഥ മരുമക്കത്തായത്തിലെ അധികാരക്രേന്ദ്രീകരണവും ഭരണവും വിട്ട്‌ കൊച്ചുകുടുംബങ്ങളായി വേര്‍പിരിഞ്ഞ പ്പോള്‍ ഉായ പ്രശ്‌നങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും സാമ്പത്തികമായ പരാധീന തയും ജീവിതം മുന്നോട്ടു നീക്കാന്‍ കഴിയാത്ത ദയനീയതയും ഈ മാറ്റം സമൂഹ ത്തില്‍ ക്കിയ നിഷ്കാസിതഭാവവും വ്യക്തമാക്കുന്നു. ഒന്നാം പാഠഭേദത്തില്‍ കൊച്ചമ്മുമ്മ വീട്ടിലേക്കാണ്‌ വിരുന്നുണ്ണാന്‍ പോകു ന്നത്‌ എങ്കില്‍ രാം പാഠഭേദത്തില്‍ അച്ഛന്റെ വീട്ടിലേക്ക്‌ വഴിയും ചോദിച്ച്‌ പോകുന്ന സ്ഥിതിയാണുള്ളത്‌. ഇതില്‍ ആദ്യത്തേത്‌ കുറേ അമ്മുമ്മമാരുള്ള ഒരു കൂട്ടുകുടുംബത്തെ സൂചിപ്പിക്കുമ്പോള്‍ രാമത്തേതില്‍ ദീര്‍ഘകാലത്തെ മരുമക്ക ത്തായത്തില്‍ നിന്ന്‌ മക്കത്തായത്തിലേക്ക്‌ മാറാന്‍ വെമ്പുന്ന കുടുംബപശ്ചാത്തലമാ ണുള്ളത്‌. നാലാം പാഠഭേദത്തില്‍ അച്ഛന്റെ വീട്ടിലേക്ക്‌ പോവുന്ന പ്രയാസങ്ങളും കൊക്കാണിക്കെണറിലെ വീഴലും മരുമക്കത്തായത്തിലെ അധികാരകൈമാറ്റത്തില്‍ സംഭവിച്ച സാമ്പത്തികത്തകര്‍ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്നാം പാഠഭേ ദം പുരുഷക്രേന്ദീകൃതഭരണത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളായിരുന്ന ഇല്ലത്തുനിന്നും, അച്ഛന്ത്യമ്മാത്ത്‌ പോക്കും തദനുബന്ധപ്രശ്‌നങ്ങളുമാണ്‌. സമൂഹത്തിലെ ദായ്ക്രമ ങ്ങളെയും അതിലെ വൃത്യാസങ്ങളെയും പ്രശ്നങ്ങളെയുമാണ്‌ ഇവ ഉള്‍ക്കൊള്ളു ന്നത്‌. താളം, അര്‍ത്ഥം എന്നിവയില്‍ സമാനമെന്ന്‌ പറയാമെങ്കിലും ഈ പാട്ടിലെ ഭാഷ മറ്റു പാട്ടുകളില്‍ നിന്ന്‌ വൃത്യസ്തമാണ്‌. അതിനാല്‍ ഈ പാട്ട്‌ സ്വത്ര്രപാ ഠത്തെ കൈവരിച്ചിട്ട്‌ എന്ന്‌ പറയാം. 27 5. അപ്പോം ചുട്ട്‌ അടേം ചുട്ട്‌ അമ്മാത്തേക്ക്‌ തന്നും വിട്ടു അതിലേ പോയപ്പം കയ്യാല ഇതിലെ പോയപ്പം പയ്യാല വളഞ്ഞു പോയപ്പം കാട്ടാന തിരിഞ്ഞു പോയപ്പം നാട്ടാന മടങ്ങിച്ചെന്നപ്പം വക്കാണം പതുങ്ങിചെന്നപ്പം വായ്ക്കാണം. ജയശങ്കരന്‍ മുത്തേരി ജയശങ്കരനില്‍നിന്ന്‌ ലഭിച്ച പാട്ടില്‍ സ്ര്രീസമൂഹത്തോടും വീട്ടുകാരോടു മുള്ള സമീപനം കൂടുതല്‍ വ്യക്തമാകുന്നു. അമ്മ അപ്പവും അടയുമൊക്കെ ക്കി. പ്പോള്‍ അതില്‍ അല്പം എടുത്ത്‌ തന്റെ വീട്ടുകാര്‍ക്ക്‌ കുട്ടിയുടെ കൈവശം കൊടു ത്തുവിടാന്‍ ശ്രമിച്ചപ്പോഴേക്കും കയ്യാല, പയ്യാല, കാട്ടാന, നാട്ടാന തുടങ്ങി കുട്ടിക്ക്‌ മുമ്പില്‍ ധാരാളം പ്രതിബന്ധങ്ങള്‍. ഇവ തരണം ചെയ്യാന്‍ സാധിക്കാതെ നിസ്സ ഹായനായ കുട്ടി മടങ്ങിച്ചെന്നപ്പോള്‍ അമ്മയുടെ വഴക്ക്‌. വീം പതുങ്ങിച്ചെന്ന്‌ കാര്യം സാധിച്ചപ്പോഴോ “അമ്മാത്തു'ള്ളോരുടെ പരിഹാസം. ഇങ്ങനെ ഒരു കാലത്ത്‌ നിലനിന്നിരുന്ന അധികാരക്രേ്്രീകരണവുംസ്ത്രീത്വത്തോടുള്ള അവ ജ്ഞയും പ്രകടമായ ഈ പാട്ടിലൂടെ വിവാഹിതയായി മറ്റൊരിടത്ത്‌ കുടിയിരുത്ത പ്പെടുന്ന നമ്പൂതിരി സ്ത്രീകളുടെ അവസ്ഥ? ചിത്രീകരിക്കുന്നു. താനധ്വാനിച്ചുാ ക്കിയ അപ്പം പോലും തന്റെ ജന്മഗൃഹത്തിലേക്ക്‌ കൊടുത്തുവിടാന്‍ അധികാരമി ല്ലാത്ത ദയനീയതയുടെ ഈ മുഖം നിയ്ര്രണങ്ങളുടെ ചട്ടക്കൂടിനെയും കാഠിന്യ ത്തെയും വ്യക്തമാക്കുന്നു. 4. അക്കുത്തിക്കു ... 1. അക്കുത്തിക്കുത്താന വരുങ്കു- ത്തക്കരെ നിക്കണ വെള്ളക്കൊരങ്ങന്റെ കയ്യോ കാലോ രാലൊന്ന്‌ തട്ടി മുട്ടി ഒടിഞ്ഞും പോട്ടെ ശ്രീക്കുട്ടന്‍ മൈത്ര 2. അക്കുത്തിക്കുത്താന വരുങ്കു- ത്തമ്പള നെഞ്ഞത്തൊരു കുത്ത്‌ അക്കരെ നിക്കണ വെള്ളക്കൊരങ്ങന്റെ കയ്യോ കാലോ 27 രാലൊന്ന്‌ തട്ടി മുട്ടി ഒടിഞ്ഞും പോട്ടെ ജലജ താമരശ്ശേരി 3. അക്കുത്തിക്കുത്താന വരുങ്കു- ത്തക്കരെ നിക്കണ വെള്ളക്കൊരങ്ങന്റെ കയ്യോ കാലോ രാലൊന്ന്‌ വെട്ടിമുറിഞ്ഞ്‌ എടോം വലോം പോ രാധാമണി ചൂലൂര്‍ മൈത്ര കുത്തുപറമ്പ്‌ ഭാഗങ്ങളില്‍ പ്രചാരത്തിലൂയിരുന്ന ഈ പാട്ട്‌ കുട്ടിക ളുടെ ഇരിപ്പു കളിക്കുപയോഗിക്കുന്നതാണ്‌. കേട്ട മാത്രയില്‍ അസംബന്ധമെന്ന്‌ തോന്നാമെങ്കിലും പദങ്ങള്‍ അപ്രഗ്രഥിച്ചാല്‍, അവിടെയും ഇവിടെയുമായി നടത്ത പ്പെടുന്ന പ്രത്യാക്രമണങ്ങളുടെ ശക്തികൂട്ടി ആനക്കരുത്താര്‍ജ്ജിച്ച്‌, അക്കരെ അഥവാ നമ്മോട്‌ അടുക്കാതെ നില്ക്കുന്ന വെള്ളക്കൊരങ്ങന്റെ (വെള്ളക്കാരന്‍, യുറോപ്യന്മാര്‍) പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. വെള്ള ക്കാരന്റെ കാലോ കയ്യോ, തട്ടി മുട്ടി ഒടിഞ്ഞുപോട്ടെ എന്നതിലൂടെ അവരുടെ പ്രവര്‍ത്തനക്ഷമത നഷ്ടമാവട്ടെ എന്ന്‌ ശപിക്കുന്നു. വൈദേശിക അധിനിവേശകാ ലഘട്ടത്തില്‍'* ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട അന്നത്തെ തദ്ദേ ശീയരുടെ വേദനകറിഞ്ഞ്‌ പ്രതികരിക്കുകയാണിതിലൂടെ ചെയ്തിട്ടുള്ളത്‌. അവി ടെനിന്നും ഇവിടെ നിന്നുമായി ആനയുടെ കരുത്ത്പോലെ പ്രഹരിച്ചുകൊഴിരിക്കുന്ന വെള്ളക്കാരന്റെ പ്രവര്‍ത്തനക്ഷമതയുടെ നാശം എന്ന അര്‍ത്ഥത്തിലും കാണാം. താമരശ്ശേരി ഭാഗത്ത്‌ നിന്ന്‌ ലഭിച്ചപാഠഭേദത്തില്‍ പ്രതിഷേധം അല്പം കൂടി കടന്ന്‌ അമ്പളെ (നമ്മുടെ) നെഞ്ഞത്ത്‌ കുത്തുന്ന അഥവാ നമ്മെ നശിപ്പിക്കുന്ന വെള്ളക്കാരന്റെ കാലോ കയ്യോ ഒടിഞ്ഞുപോട്ടെ എന്ന്‌ പ്രാകുന്നതിലൂടെ കുട്ടി യില്‍പോലും ആഴത്തില്‍ കാണുന്ന പ്രതിഷേധങ്ങളുടെ ശക്തി പ്രകടമാകുന്നു. ചുലൂര്‍ പ്രദേശത്ത്‌ പ്രചാരത്തിലുള്ള പാഠഭേദത്തില്‍ പ്രതിഷേധം കൂറേക്കൂടി ശക്ത മായ വിധത്തില്‍ വെള്ളക്കാരന്റെ കയ്യോ കാലോ രാലൊന്ന്‌ വെട്ടിമുറിഞ്ഞ്‌ എടോം വലോം പോ എന്നതിലൂടെ വീമൊരിക്കല്‍ ഉപയോഗയോഗ്യമല്ലാത്ത വിധ ത്തില്‍ നഷ്ടപ്പെട്ട്‌ വൈകല്യത്തെ സ്ഥിരമായി പ്രാപിക്കട്ടെ എന്ന അഭിവാഞ്ജയാണ്‌ നിഴലിക്കുന്നത്‌. വൈദേശിയരുടെ ഭരണത്തോടുള്ള കടുത്ത എതിര്‍പ്പും സ്വയംരക്ഷക്ക്‌ വോിയുള്ള ആഗ്രഹവുമാണിവിടെ പ്രകടമാവുന്നത്‌. ഈ 27 മൂന്ന്‌ പാട്ടുകളും പാഠഭേദങ്ങളാണ്‌. എന്നാല്‍ അര്‍ത്ഥതലത്തില്‍ വ്യത്യസ്ത മാണെങ്കിലും താളം, ഭാഷ എന്നിവയില്‍ സമാനമായ ഒരു പാട്ട്‌. 4. അക്കുത്തിക്കുത്താന പെരും കുത്തനെ നിക്കണ ചക്കിപ്പരുന്തിന്റെ കയ്യോ കാലോ രാലൊന്ന്‌ തച്ചൊടിച്ചിട്ട്‌ മാനം കാട്ടെന്റെ മച്ചുനിയാ സുധീഷ്‌ -വയനാട്‌ വയനാടന്‍ പ്രദേശത്ത്‌ പ്രചാരത്തിലുള്ള പാട്ടില്‍ കുത്തനെ നിക്കണ ചക്കി പരുന്തിന്റെ കയ്യോ കാലോ രാലൊന്നൊടിച്ച്‌ കൊത്തിമുറിച്ച്‌ മാനം കാട്ടാനാണ്‌ മച്ചുനിയനോട്‌ ആവശ്യപ്പെടുന്നത്‌. മല്ര്പദേശമായ വയനാടന്‍ മേഖലകളില്‍ തങ്ങ ളുടെ വളര്‍ത്തുകിളികളെ റാഞ്ചിക്കൌൊുപോയി ഭക്ഷിക്കുന്ന ചക്കിപ്പരുന്തിന്റെ ഉപ്ദ്ദ വമാണ്‌ പരാമര്‍ശിതം. പരുന്തിന്റെ കയ്യോ കാലോ ഒടിച്ചെങ്കിലും ഈ കുടുംബ ത്തിന്റെ മാനം രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ കിളിവളര്‍ത്തലിലൂടെ ഉപജീ വനം നടത്തുന്ന വിഭാഗത്തിന്നിടയിലായിരിക്കാം ഈ പാട്ടിന്റെ പ്രചാരം എന്ന്‌ ഈഹിക്കാം. പരുന്തിന്റെ റാഞ്ചല്‍, ഗോത്രകാലഘട്ടം'* മുതല്‍ നടന്നു വരുന്ന 'താനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ” തട്ടിക്കൊവന്ന്‌ ജീവിതപങ്കാളിയാക്കുന്ന സ്ര്രദായത്തേയും ഇതിനോടുള്ള രക്ഷിതാക്കളുടെ പ്രതികരണത്തെയും കുടുംബത്തിന്റെ മാനം കാക്കേതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നു. ഭാഷ, അര്‍ത്ഥം എന്നിവയില്‍ വൃത്യസ്തത പുലര്‍ത്തുന്ന ഈ പാട്ടുകള്‍ അക്കുത്തിക്കുത്താന എന്ന പാട്ടിന്റെ താളത്തില്‍ തന്നെയുള്ളതാണ്‌. എങ്കിലും സ്വതന്ത്രപാഠങ്ങളായി കണക്കാക്കുകയേ തരമുള്ളു. 5. അക്കുത്തിക്കുത്താന വരമ്പത്ത്‌ കല്ലേക്കുത്ത്‌ കടങ്കുത്ത്‌ വി.കെ. സോമശേഖരന്‍ അന്നൂര്‍ 6. അക്കുത്തിക്കുത്താന വരുമ്പം കല്ലേക്കുത്ത്‌ കരിങ്കുത്ത്‌ ആ വെള്ളം ശീ വെള്ളം താറാമ്മളെ കയ്യിലൊരു പങ്ക മറിയാമ്മച്ചേട്ടത്തി കോട്ടയം 27 ഒന്നാം പാഠഭേദത്തില്‍ വെള്ളക്കാരന്റെ കയ്യോ കാലോ ഒടിഞ്ഞുപോട്ടെ എന്നത്‌ രാം പാഠഭേദമായപ്പോഴേക്കും “അമ്പളെ നെഞ്ഞത്ത്‌ കുത്തിയ വെള്ളക്കാ രന്റെ' എന്ന്‌ രോഷം ശക്തിമത്താകുന്നു. മുന്നാംപാഠഭേദത്തില്‍ വീം യോജി ക്കാത്തവണ്ണം കയ്യോ കാലോ നഷ്ടപ്പെടട്ടെ എന്ന്‌ പ്രാകുന്നവിധത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍ നാലാം പാട്ട്‌ ഇതില്‍ നിന്ന്‌ വ്യത്യസ്തമായി വയനാടന്‍ പ ശ്വാത്തലത്തിലുള്ള സംഭവങ്ങളാണ്‌ പരാമര്‍ശിതം. എന്നാല്‍ തെക്കന്‍ പ്രദേശങ്ങ ളില്‍ നിന്ന്‌ ലഭിച്ച അഞ്ച്‌, ആറ്‌ പാട്ടുകള്‍ ഇവയില്‍ നിന്ന്‌ വളരെ വ്യത്യസ്തമാണ്‌. 'അക്കുത്തിക്കുത്താന” എന്ന വരിയെ ആധാരരൂപമായി സ്വീകരിക്കുമ്പോള്‍ ഇവ യെല്ലാം പാഠഭേദങ്ങളായി തോന്നാമെങ്കിലും താളം, ഭാഷ, അര്‍ത്ഥം എന്നിവയെ സൂചകങ്ങളായി സ്വീകരിക്കുമ്പോള്‍ ആദ്യത്തെ മുന്ന്‌ പാട്ടുകള്‍ മാര്രമാണ്‌ യഥാര്‍ത്ഥത്തില്‍ പാഠഭേദങ്ങള്‍ എന്ന്‌ ബോധ്യപ്പെടുന്നു. 5. ചാഞ്ചാടുണ്ണീ 1. ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ കുഴഞ്ഞാടുണ്ണീ ഒന്നാടാട്‌ ചാഞ്ചെട്ടി മരം വെട്ടി ചതുരത്തില്‍ മരം വെട്ടി പലമേലെ പട്ടിട്ട്‌ പട്ടിന്‍മേല്‍ പണമിട്ട്‌ അതിന്‍മേലിരുന്നുണ്ണീ ചാഞ്ചാട്‌. ദീപ കെ.കെ -- പാലക്കാട്‌ 2. ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ കുഴഞ്ഞാടുണ്ണീ നീ ആടാട്‌ ചാഞ്ചോ.............ചാഞ്ചോ............. ചാഞ്ചക്കം മരംവെട്ടി ചതുരത്തില്‍ പടികൂട്ടി അതിന്‍മേലിരുന്നുണ്ണീ ചാഞ്ചാടു ചെറിയേത്‌ - മ്മൈത 3. ചാഞ്ചാടുണ്ണി ചെരിഞ്ഞാടുണ്ണീ കുഴഞ്ഞാടുണ്ണി മറിഞ്ഞാട്‌ പണത്തിന്മേലിരുന്നുണ്ണി ആടാട്‌ കുത്തൈത കുത്തൈത കുന്തൈത നിര്‍മ്മല - താമരശ്ശേരി 4. ചാഞ്ചാടുണ്ണീ ചാഞ്ചാട്‌ ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്‌ ചാഞ്ചക്കം മരം വെട്ടി 27 ചതുരത്തില്‍ പടിയിട്ട്‌ പടിയിന്മേല്‍ പട്ടടട്‌ പട്ടിന്മേല്‍ പണമിട്ട്‌ പണത്തിന്മേലിരുന്നുണ്ണി ചാഞ്ചാട്‌ ആടാടുണ്ണീ ആടാട്‌ ചാഞ്ചാടുണ്ണീ ചെരിഞ്ഞാട്‌ ആടാടുണ്ണീ ആടാട്‌ അമ്പിളിക്കുട്ടാ ആടാട്‌ അമ്പിളിക്കുട്ടാ ചാഞ്ചാട്‌ അമ്മേടുണ്ണീ അച്ചന്ത്യുണ്ണിീ അമ്മാമേടോമന ചാഞ്ചാട്‌ ഇന്ദിര - കരിപ്പത്ത്‌ മുതിര്‍ന്നവര്‍ കുട്ടിയെ മടിയിലിരുത്തി അല്ലെങ്കില്‍ കാല്‍പ്പാദത്തില്‍ നിര്‍ത്തി കൊ രു കയ്യും പിടിച്ച്‌ കളിപ്പിക്കുന്ന ഒരു കളിപ്പാട്ടാണിത്‌. പാട്ടിനനുസൃതമായി ചാഞ്ചാടുന്ന കുട്ടിയോട്‌ “പണത്തിന്മേല്‍ ഇരുന്നുണ്ണി ചാഞ്ചാട്‌' എന്ന്‌ പറയുന്നതി ലൂടെ രക്ഷിതാക്കള്‍ക്ക്‌ തങ്ങളുടെ മക്കളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളും സാമൂ ഹൃജീവിതത്തില്‍ പണത്തിനുള്ള അമിത പ്രാധാന്യവും വെളിവാക്കപ്പെടുന്നു. മരം വെട്ടി ചതുരത്തില്‍ പടിയിട്ട്‌' എന്നതിലൂടെ കുട്ടിയുടെ ജീവിതത്തില്‍ ഈഞ്ഞാ ലിനുള്ള പ്രാധാന്യവും നിര്‍മ്മാണ ഘട്ടങ്ങളും സൂചിപ്പിക്കപ്പെടുന്നു. “പടിയി ന്മേല്‍ പട്ടിട്ട്‌' “പട്ടിമ്മേല്‍ പണമിട്ട്‌' എന്ന വരികളിലൂടെ ചിന്തിച്ചാല്‍ ഈ ആചാര്ക്ര മങ്ങള്‍ അഥവാ 'ദക്ഷിണ' ലഭിക്കപ്പെടുന്ന നമ്പൂതിരി സമുദായത്തിലും വെളിച്ചപ്പാടു കോമരങ്ങള്‍ക്കിടയിലും ഒരു കാലത്ത്‌ ഉായിരിരുന്ന പാട്ടായിരിക്കണം എന്ന്‌ വ്യക്തമാണ്‌. അമ്പിളിക്കുട്ടാ എന്ന വിളിയും” പണത്തിന്മേലിരുന്ന്‌ എന്ന മോഹവും അമ്മക്ക്‌ മകനോടുള്ള വാത്സല്യക്കൂടുതല്‍ സ്പഷ്ടമാക്കുന്നു. സമൂഹത്തിന്‌ “പണം” എന്നതിനോടുള്ള വീക്ഷണം വ്യക്തമാക്കുന്ന ഈ പ ട്ടിലെ ഈഞ്ഞാല്‍ ' എന്ന പ്രതീകം വര്‍ത്തമാനഘട്ടത്തില്‍ നിന്ന്‌ കെഴ്‌ മുന്‍കാലങ്ങ ളിലേക്കും വരും കാലങ്ങളിലേക്കും സഞ്ചരിച്ച്‌ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയാലേ മുന്നോട്ട്‌ പോകാന്‍ കഴിയൂ എന്ന സൂചന നല്കുന്നു. അമ്മേടുണ്ണീ, അച്ഛന്റുണ്ണി, അമ്മാമേടോമന എന്നീ പ്രയോഗങ്ങള്‍ മക്കത്തായ, മരുമക്കത്തായ വ്യവസ്ഥിതികള്‍ക്കപ്പുറത്ത്‌ സ്വന്തമായ കാഴ്ചപ്പാടും ജീവിതവീക്ഷണവും കൈവന്ന ഒരു കുടുംബവ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. ഇന്ദിര കരിപ്പത്തില്‍ നിന്ന്‌ ലഭിച്ച പാട്ടിലൂടെ കുട്ടിക്ക്‌ സമൂഹത്തില്‍ പ്രമുഖസ്ഥാനം ലഭിക്കാന്‍ ആഗ്രഹി ക്കുന്ന അമ്മയുടെ മനോഭാവമാണ്‌ പ്രകടമാകുന്നത്‌. നിര്‍മ്മല, താമരശ്ശേരിയില്‍ നിന്ന്‌ ലഭിച്ച പാഠഭേദത്തില്‍ ചാഞ്ഞും ചെരിഞ്ഞും, കുഴഞ്ഞും മറിഞ്ഞും ചാഞ്ചാടി 27 ക്കെ്‌ അമ്മയെ രസിപ്പിക്കുന്ന കുട്ടിയുടെ ആഹ്ലാദകാരിത്തമാണ്‌ പ്രകടം. ലഭ്യമായ മറ്റ്‌ പാഠഭേദങ്ങളിലെല്ലാം തന്നെ പണത്തിന്റെയും അതിന്മേലിരുന്ന്‌ ചാഞ്ചാടുന്ന തിനുള്ള ആഗ്രഹവുമാണ്‌ പ്രകടിപ്പിക്കപ്പെടുന്നത്‌. എന്നാല്‍ ആചാരങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ ചാഞ്ചാടുണ്ണീ എന്ന ആശംസ നവജാത ശിശുവിനെ കാണുക എന്ന ചടങ്ങുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ചതുരത്തില്‍ പടിയിട്ട മരത്തൊട്ടിലില്‍ പട്ടിട്ട്‌ അതില്‍ കിടത്തിയ ഉണ്ണിക്ക്‌ കൈനിറയെ പണവും മറ്റ്‌ സമ്മാനങ്ങളും നല്കി ബന്ധുമിത്രാദികളും അടുത്ത ആളുകളും കാണുന്ന ചടങ്ങിനെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. ഒപ്പം ശിശു ഐശ്വര്യസമൃദ്ധിയില്‍ കളിയാടട്ടെ എന്ന ആശംസകളും കൊച്ചുകുട്ടികള്‍ 'ഈശ്വരതുല്യര്‍' എന്ന നിലക്ക്‌ ഈ ധനസമര്‍പ്പണം ഈശ്വരസമര്‍പ്പണത്തിന്റെ പ്രതീകമായി കുകൊ എല്ലാ കുഞ്ഞുങ്ങളെയും സ്വന്തം കുഞ്ഞുങ്ങളെ എന്ന പോലെ സംരക്ഷിക്കേ കടമ സമൂഹത്തിനു്‌ എന്ന സന്ദേശമാണിതിലൂടെ കൈമാറി യിരുന്നത്‌. ചാഞ്ചാടുണ്ണി എന്നതിലെ പാഠഭേദങ്ങളെല്ലാം പണത്തിന്യേലിരുന്ന്‌ ആടാനുള്ള ആശീര്‍വാദവും ആഗ്രഹവും (പകടിപ്പിക്കുന്നവയാണ്‌. പട്ടിന്മേല്‍ പണ മിടുക എന്ന ദക്ഷിണഭാവത്തെ ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത്‌ സവര്‍ണ്ണജന്മിഗൃഹങ്ങ ളുമായി ബന്ധപ്പെട്ട്‌ നിലനിന്നിരുന്ന ഒന്നാണ്‌ എന്ന്‌ സൂചിതം. ഉണ്ണി എന്നതിലൂടെ ആണ്‍കുട്ടിക്കുള്ള പ്രാധാന്യത്തെയും അവരാണ്‌ വീടിന്റെ അവകാശികള്‍ എന്ന സങ്കല്പത്തെയും ഈട്ടിയുറപ്പിക്കുന്നു. 6. നാരങ്ങപ്പാല്‌... 1. നാരങ്ങപ്പാല്‍ ചൂക്ക്‌ ര്‌ ഇലകള്‍ വച്ച പുക്കള്‍ മഞ്ഞ ഓടി വരുന്ന ചാടി വരുന്ന കള്ളനെ പിടിച്ചു അഞ്ജന -മാമ്പറ്റ 2. നാരങ്ങപ്പാല്‍ ചൂക്ക്‌ ര്‌ ഇലകള്‍ വച്ച പുക്കള്‍ മഞ്ഞ ഓടി വരുന്നൊരു കുഞ്ഞിനെ പ്പിടിച്ചോട്ടെ കൊച്ചുനാരായണപിള്ള 3. നാരങ്ങപ്പാല്‍ ചൂക്ക്‌ ര ഇലകള്‍ വച്ച പുക്കള്‍ മഞ്ഞ 27 ഓടുമ്പോ പിടിക്കാം ഒളിച്ചു നടക്കണ കള്ളനെ പിടിക്കാം മിനി -- പന്നിക്കോട്‌ 4. നാരങ്ങപ്പാല്‍ ചൂക്ക്‌ ര്‌ ഇലകള്‍ പച്ച പുക്കള്‍ മഞ്ഞ ഓടി വര്ണ ചാടി വര്‍ണ കള്ളനെ പിടിച്ചേ അമ്മു - ഗുരുവായൂര്‍ 5. നാരങ്ങപ്പാല്‍ ചൂക്ക്‌ ര്‌ ഇലകള്‍ പച്ച പുക്കള്‍ മഞ്ഞ ഒളിച്ച്‌ നടക്കും കള്ളനെ പിടിക്കാന്‍ ഓടുമ്പം പിടുത്തം നിര്‍മ്മല - ചൂലൂര്‍ കേള്‍ക്കുമ്പോള്‍ അസംബന്ധമെന്ന്‌ തോന്നാവുന്ന ഈ പാട്ടിലൂടെ പ്രകൃതിയെയും നിറങ്ങളെയും പരിചയപ്പെടുത്തുന്നതോടൊപ്പം കള്ളന്‍ പ ിടിക്കപ്പെടെവനാണ്‌ എന്ന ബോധത്തെ ഉണര്‍ത്തുകയും ചെയ്യുന്നു. ഓട്ടം, വേഗത, സാമര്‍ത്ഥ്യം, സൂത്രം തുടങ്ങിയ കളി സാമര്‍ത്ഥ്യങ്ങളെ വികസിപ്പിക്കാന്‍ സഹായകമായ ഈ കളിയിലൂടെ സമവായത്തിന്റെ (പ്രാരംഭപാഠങ്ങള്‍ പ രിശീലിക്കുന്നു. കൊച്ചുനാരായണപിള്ള തന്ന പാഠഭേദത്തിലൊഴികെ എല്ലാറ്റിലും ഓടിവരര്‍ണ “കള്ളനെ'യാണ്‌ പിടിക്കുന്നതെങ്കില്‍ അതില്‍ ഓടി വരുന്ന കുഞ്ഞിനെയാണ്‌ പിടിക്കുന്നത്‌. ഓടി നടക്കുന്ന കള്ളന്‍ കുഞ്ഞ്‌ തന്നെയാണ്‌ എന്നും അവന്റെ ജന്മവാസനകളെ കത്തി അതിലെ “കള്ളനെ” തിരിച്ചറിയേതു്‌ എന്നും ധ്വനി. വീട്ടില്‍ പല കുസൃതിത്തരങ്ങളും ഒപ്പിക്കുന്ന കുട്ടി ഒരു സമസമൂഹത്തിലെത്തുന്നതോടെ ഇത്തരം സ്വഭാവങ്ങള്‍/ പ്രശ്നങ്ങള്‍ ഉ ക്കുമെന്നും പിടിക്കപ്പെടുമെന്നും കളിയിലൂടെ സ്വയം ബോധ്യപ്പെടുന്നു. ഒപ്പം കളിയിലായാലും ജീവിതത്തിലായാലും നേരും നെറിയും സൂക്ഷിക്കേതു്‌ എന്ന ബോധവും വേരുറക്കുന്നു. 7. കുഞ്ഞിക്കുഞ്ഞി... 1. കുഞ്ഞികുഞ്ഞിക്കുറുക്കാ നിനക്കെന്തു ബെരുത്തം എനിക്കെന്റേട്ടാ തലക്കുത്തും പനിയും പറപറ തൂറലും അതിനെന്ത്‌ ബൈഥ്യം കുഞ്ഞികുഞ്ഞിക്കുറൂക്കാ 27 അതിനുള്ള ബൈഥ്യം നാട്ടീ പോകണം കക്കിരിക്കാ പറയ്ക്കണം കറുമുറെ തിന്നണം പറപറതുറണം കൂക്കിവിളിക്കണം കൂഹു ........ കൂഹൂ ........ കെ.വി.ശ്രീധരന്‍-മാമ്പറ്റ 2. കുഞ്ഞികുഞ്ഞിക്കുറുക്കാ നിനക്കെന്ത്‌ ബരുത്തം എനിക്കെന്റുമ്മോ തലക്കുത്തുംപനിയും വയറ്റീന്ന്‌ പോക്കും അതിനെന്ത്‌ ബൈദ്യം പാടത്ത്‌ പോകണം കക്കിരിപറിയ്ക്കണം കറുമുറുതിന്നണം കുന്ന്മ്പ്ക്കേറണം കൂക്കിവിളിക്കണം കു ....... കൂ ......... കൂ .............. നിഖില്‍ കൃഷ്ണന്‍ -- അരീക്കോട്‌ 3. കുറുക്കാ, കുറുക്കാ കുഞ്ഞി കുഞ്ഞിക്കുറൂക്കാ നിനക്കെന്ത്‌ ബരുത്തം എനിക്കെന്റേട്ടാ തലക്കൂത്തും പനിയും പറപറതുറലും അതിനെന്ത്‌ ബൈഥ്യം വെളുക്കുമ്പം കുളിക്കണം വെളുത്തമുുടുക്കണം വേലിക്കപ്പതുങ്ങണം കോഴീനെപ്പിടിക്കണം 27 കറുമുറെതിന്നണം ചോരകുടിക്കണം കെ. പാര്‍വ്വതി - ഓമശ്ശേരി 4. കുറുക്കന്റെ കുഞ്ഞേ നിനക്കെന്തുചേതം വെളുക്കുമ്പം കുളിക്കണം വെളുത്തമുടുക്കണം വേലിയ്ക്ക പ്പതുങ്ങണം കോഴിനെപിടിക്കണം കറുമുറെതിന്നണം ചോരേംകുടിക്കണം ച്ര്്രന്‍ മണാശ്ശേരി 5. കുഞ്ഞി കുഞ്ഞിക്കുറുക്കാ നിനക്കെന്ത്‌ ഇരുത്തം എനക്കെന്റേട്ടാ തലക്കുത്തും പനിയും അതിനെന്തു ബൈദ്യം അതിനുള്ള ബൈദ്യം നാട്ടീപ്പോണം കക്കിരിക്ക പറിക്കണം, കറുമുറതിന്നണം പാറമ്മ പോണം പറപറ തൂറണം കൂക്കിവിളിക്കണം ശ്യാംദാസ്‌ മുത്താലം മാമ്പറ്റയിലെ കെ.വി. ശ്രീധരന്‍ ചൊല്ലിത്തന്ന പാട്ടില്‍ കുറുക്കന്റെ അസു ഖവും അതിനുള്ള വൈദ്യവുമാണ്‌ പ്രതിപാദ്യം. തലക്കുത്തും പനിയും പറ പറ തൂറലുമുള്ള കുറുക്കന്‍ അതിനുള്ള വൈദ്യമായി നട്ടീല്‍ (പച്ചക്കറിത്തോട്ടം) പോയി കക്കരിക്ക പറിച്ച്‌ കറുമുറെ തിന്നലാണെന്ന്‌ കത്തൊുന്നത്‌. ബെരുത്തം, ബൈഥ്യം തുടങ്ങി ഇന്ന്‌ അപ്രയുക്തമായ വാക്കുകള്‍ കാണാവുന്ന ഈ പാട്ടിലൂടെ കുറു ക്കന്റെ സ്വഭാവം, ആഹാരരീതി, പെരുമാറ്റം, സൂത്രശാലിത്വം തുടങ്ങിയവ യെല്ലാം വെളിപ്പെടുന്നു. പ്രതികൂലഘട്ടത്തെപ്പോലും തനിക്കനുകൂലമാക്കിയെടു ക്കുന്ന സൂധത്തശാലിത്വമുള്ള മനുഷ്യന്റെ പ്രതീകമാവാം ഇതിലെ കുറുക്കന്‍ പാട്ടിന്റെ അവസാനഘട്ടത്തില്‍ നട്ടീ പോകുമ്പോള്‍ കുറുക്കന്റെ സ്വഭാവത്തില്‍ വന്ന മാറ്റവും സ്വത:സിദ്ധസ്വഭാവത്തിന്റെ ധ്വനിപ്പിക്കലും തെറിയംശം നിറഞ്ഞ പ്രതിവിധിയും രസാവഹമാണ്‌. എത്ര പൊയ്മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചാലും ചില നിമിഷങ്ങളില്‍ എങ്കിലും യഥാര്‍ത്ഥസ്വഭാവം പുറത്തു വരാതിരിക്കില്ല എന്ന്‌ ഇവിടെ വ്യക്തമാകുന്നു. നിഖിന്‍കൃഷ്ണന്‍ തന്ന പാഠഭേദത്തില്‍ ഒരു പടികൂടികടന്ന്‌ 28 കുന്നുമ്മ്കേറണം കൂക്കിവിളിക്കണം എന്ന കൃത്യമായ അടിസ്ഥാനസ്വഭാവത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓമശ്ശേരി പുറങ്കല്‍ മുതുമനയിലെ കെ.പാര്‍വ്വതി അന്തര്‍ജ്ജനം ചൊല്ലിയ പ ഠാന്തരത്തില്‍ 'വെളുക്കുമ്പം കുളിക്കണം വെളുത്തമുുടുക്കണം” എന്നതിലൂടെ മനുഷ്യന്റെ പുറമെയുള്ള മാനൃത നടിക്കലിനെ അപഹസിക്കുന്നു. രാവിലെ കുളിച്ച്‌ സുന്ദരനായി മറ്റുള്ളവരുടെ മുമ്പില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ്‌ വിലസു ന്നുവെങ്കിലും ഉള്ളിലിരിപ്പ്‌ തന്റെ സ്വത:സിഭ്ധസ്വഭാവമായ വേലിക്കല്‍ പതുങ്ങലും കോഴിനെപ്പിടിക്കലും കറുമുറെ തിന്നലും ചോര കുടിക്കലും തന്നെ. ഈ പാട്ടി ലൂടെ മനുഷ്യമനസ്സിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു. ഒപ്പം എഒ ന്താക്കെ കാപട്യങ്ങള്‍ നിറഞ്ഞ സ്വദഭാവവൈകൃതങ്ങളുങ്കിലും വെളുക്കുമ്പം കുളിച്ച്‌ വെളുത്തമുുമണിഞ്ഞ്‌ പുറമേക്ക്‌ മാന്യത നടിച്ചാല്‍ ജീവിക്കാമെന്ന്‌ വ്യാമോഹിക്കേതില്ലെന്നും, പെട്ടെന്നല്ലെങ്കില്‍പ്പോലും “സൂക്കേട്‌! ജനം കുപിടിക്കു മെന്നും രോഗം മാറ്റിക്കുമെന്നും വ്യംഗ്യമായി ബോധ്യപ്പെടുത്തുകയാണിവിടെ. കുഞ്ഞിക്കുഞ്ഞിക്കുറുക്കാ എന്നതിന്റെ പാഠഭേദങ്ങളിലെല്ലാം മനുഷ്യന്റെ കുനിട്ട്ബുദ്ധിയും പുറമേക്കുള്ള മാന്യത നടിക്കലുമാണ്‌ വിഷയം. ആധുനികലോ കത്തെ മനുഷ്യജീവിതത്തെ അനാവരണം ചെയ്യാന്‍ ഈ പാട്ട്‌ പര്യാപ്തമാണ്‌. പാഠ ഭേദങ്ങളിലെ ബെരുത്തം, ബൈദ്യം തുടങ്ങിയ പ്രയോഗങ്ങള്‍ ഇന്ന്‌ അപ്രയുക്തങ്ങ ളാണ്‌ എന്നത്‌ ഈ പാട്ടിന്റെ പഴക്കത്തെക്കുറിക്കുന്നു. 8. മീശക്കാരന്‍ കേശവന്‍ 1. മീശക്കാരന്‍ കേശവന്‍ ദോശ തിന്നാനാശ ദോശ വാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ കീശയിലും കാശില്ല മേശയിലും കാശില്ല ദോശക്കാരനാശാനപ്പോളേറിവന്നു ദേഷ്യം ഈശ്വരിയമ്മ ടീച്ചര്‍ 2. മീശക്കാരന്‍ കേശവന്‍ ദോശതിന്നാനാശ ദോശവാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ കേശവാ നിനക്ക്‌ ദോശതിന്നാ- നാശയുങ്കി- 28 ലാശാന്റെ കീശയില്‍ നിന്ന്‌ കാശെടുത്ത്‌ ദോശ വാങ്ങിത്തിന്നെടാ കൊശവാ! കെ.കെ. ഗിരീഷ്‌ രസകരമായ ഈ ശകാരപ്പാട്ടിലൂടെ മീശക്കാരന്‍ കേശവന്റെ സ്വഭാവചിധത്രണമാണുള്ളത്‌. ഈശ്വരിയമ്മടീച്ചര്‍ തന്ന പാഠഭേദത്തില്‍ ദോശക്കാരന്‍ കേശവന്‌ കാശില്ലാത്തതില്‍ ദേഷ്യപ്പെട്ടുള്ള നില്പ്പ്‌ പണത്തിന്റെ അഭാവവും തന്മൂലമുള്ള ഇച്ഛാഭംഗവും ഉളാക്കുന്ന മാനസികാവസ്ഥയെ ബോധ്യപ്പെടുത്തുന്നു. ഒരു ദൃക്സാക്ഷി വിവരണം എന്ന നിലക്കുള്ള ഈ പാട്ട്‌ ദാരിദ്ര്യം വരുത്തുന്ന മോഹഭംഗവും പ്രതികരണവും ലളിതമായി ആവിഷ്കരിക്കുമ്പോള്‍ ഗിരീഷ്‌ തന്ന പ ഠഭേദത്തില്‍ ആ നിസ്സഹായതയില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. തന്നെ സംരക്ഷിക്കേവനായ ആശാന്റെ കീശയില്‍ നിന്ന്‌ കാശെടുത്ത്‌ ദോശവാങ്ങിത്തിന്നോളാനുള്ള ഉപദേശമാണ്‌ ലഭിക്കുന്നത്‌. ആശ്രിതന്റെ ആവശ്യങ്ങള്‍ കറിഞ്ഞ്‌ വേത്‌ ചെയ്യാന്‍ ആശാന്മാര്‍ക്ക്‌ അഥവാ കാരണവന്മാര്‍ക്ക്‌ സാധിക്കുന്നില്ല എങ്കില്‍ ആ നിവൃത്തികേടിനെ മറികടക്കാന്‍ സ്വയം മാര്‍ഗ്ഗങ്ങള്‍ ആലോചിക്കിവരും എന്ന ആശയമാണ്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. കൂട്ടുകുടുംബത്തിന്റെ തണലില്‍ ജീവിച്ചിരുന്ന ജനസഹ്രസ്സങ്ങളുടെ പ്രതിനിധിയാണ്‌ ഇതിലെ കേശവന്‍. ഭാഷയിലും താളത്തിലും അല്പം വ്ൃത്യസ്തത പുലര്‍ത്തുന്ന ഈ പാട്ട്‌ സ്വത്ര്രപാഠമായിത്തീരുന്നു. 3. കേശവനാശാനാശ ദോശകഴിക്കാനാശ കീശയിലില്ലൊരു കാശ്‌ മേശയിലിലിലൊരു കാശ്‌ ശീ... ശീ... ശൂ.. ശൂ... മൂസാദോശ ചുടുന്നോരോശ ആശാനപ്പോള്‍ വായില്‍ കൂസാതോട്ടാം കപ്പല്‍ 'ആസാനിക്കൊരു ദോസ്‌ മൂസ നീട്ടി വിളിച്ചു മേശയില്‍ ദോശ നെരന്നു ആശാന്‍ വേതു തിന്നു കാസെവിടെന്നായ്‌ മൂസാ കാശില്ലെന്നായാശാന്‍ മൂസാ മീശ പിരിച്ചു ആശാന്‍ നിന്നു വിശര്‍ത്തു ആദര്‍ശ്‌ പി.എം. ആദര്‍ശില്‍ നിന്ന്‌ ലഭിച്ച പാട്ടില്‍ ഒരു വാങ്മയചിത്രം എന്ന പോലെ കേശവനാശാന്റെ ദോശമോഹവും മൂസയുടെ വിളിയും തീറ്റിയും കാശ്‌ 28 ചോദിച്ചപ്പോഴുള്ള വിശര്‍ക്കലും എല്ലാം രസകരമാണ്‌. വായില്‍ കപ്പലോടിക്കാമെന്ന അവസ്ഥയിലെ മൂസയുടെ നീട്ടിയുള്ള ക്ഷണം, മറ്റൊന്നും ചിന്തിക്കാതെ ദോശ വേ തു തിന്നാന്‍ ച്രേരിപ്പിച്ചെങ്കിലും കാശ്‌ ചോദിച്ചപ്പോഴുള്ള അമളി മനുഷ്യന്റെ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കാറുള്ളതു തന്നെ. നിജസ്ഥിതി ബോധ്യമെങ്കില്‍ക്കൂടി മോഹങ്ങള്‍ അവനെ പലതിലും കൊത്തെതിച്ചേക്കാമെന്നും പ ിന്നീട്‌ അതില്‍ നിന്നുള്ള രക്ഷനേടല്‍ പ്രയാസകരമാണ്‌ എന്നും ഓര്‍മ്മിപ്പിക്കുകയാണിവിടെ. “ആസാനിക്കൊരു ദോസ്‌, 'കാസെവിടെന്നായ്‌ മൂസ്‌ എന്നീ പ്രയോഗങ്ങള്‍ മൂസയുടെ ആശാന്റെ ആര്‍ത്തി കറിഞ്ഞുള്ള വിളിയും ആശാന്റെ അകപ്പെടലും ഇന്നത്തെ കച്ചവടലോകത്തെ പരിചയപ്പെടുത്തുന്നു. നിന്ന്‌ വിശര്‍ക്കുന്ന ആശാനിലൂടെ ഈ കച്ചവടത്രന്രങ്ങളില്‍പെട്ടാല്‍ ഇതു തന്നെയാണ്‌ ഏവരുടെയും അവസ്ഥ എന്ന്‌ ബോധ്യപ്പെടുത്തുന്നു. മൂസയുടെയും ആശാന്റേയും ഭാഷയിലെ വൃത്യാസം സാമുദായികഭാഷാഭേദങ്ങളെ വെളിപ്പെടുത്തുന്നു. 9. ആരിയന്‍ കാവില്‍ വേല 1. ആരിയന്‍ കാവില്‍ ബേല കാണാന്‍ ആരെല്ലാം പോക്ണ്ട ആലക്കലയ്യനും പുളിക്കല്‍ ചക്കിയും പെരുങ്കാലന്‍ കുഞ്ഞനുമമരത്ത്‌ 'പെരുങ്കാലന്‍'ന്ന്‌ പറയാതെ പെണ്ണേ പെരുങ്കാലന്‍ ബല്യ പണക്കാരന്‍ പെരുങ്കാലന്‍ ബല്യ പണക്കാരനാണേല്‍ ഇരിക്കട്ടെ അമ്മയ്ക്കിരിക്കട്ടെ ചെറിയേത്‌ - മൈത്ത 2. ആര്യങ്കാവിലെ പൂരം കാണാന്‍ ആരാരെല്ലാം പോക്ണ്ഠ തൈയ്ക്കും തൊമ്മനും തൈയ്ക്കും തൊമ്മനും പെരുങ്കാലച്ചനും പെരുങ്കാലമ്മയും പെരുങ്കാലും കെഠ്‌ പോക്ന്നേ ഉരലുപോലെ വല്പ്പമ്ള്ള പെരുങ്കാലും കെഠ്‌ പോക്ന്നേ ഹസ്സനും ഹുസ്സനും മമ്മും ആലീം പാലത്തിന്നക്കരെ ചക്ക കട്ടേ കിട്ടട്ടങ്ങനെ കിട്ടട്ടെ മമ്മുനും പാര്‍ട്ടിക്കും കിട്ടട്ടെ ജീജ - പറപ്പൂര്‍ 28 ആരിയന്‍കാവിലെ'* വേലകളി? കാണാന്‍ പോകുന്നവരെകുറിച്ചുള്ള ഒരു പ ട്ടാണിത്‌. ആലക്കലയ്ുന്‍, പുളിക്കല്‍ ചക്കി, പെരുങ്കാലന്‍ കുഞ്ഞന്‍ തുടങ്ങിയവ രാണ്‌ അമരക്കാര്‍ (നേതാക്കന്മാര്‍) 'പെരുങ്കാലനെന്ന്‌ പറയാതെ പെണ്ണേ പെരുങ്കാ ലന്‍ ബല്യപണക്കാരന്‍' എന്ന വരികളിലൂടെ മറ്റെന്തെല്ലാം ദോഷങ്ങള്‍ ള്‌ എങ്കിലും പണത്തിന്റെ ശക്തിക്ക്‌ സമൂഹം കല്‍പിക്കുന്ന വില വ്യക്തമാക്കുന്നു. “പണത്തിന്‌ മീതെ പരുന്തും പറക്കില്ല" എന്ന ചൊല്ലിനെ അമ്പര്‍ത്ഥമാക്കുന്ന ഈ വരികള്‍ക്ക്‌ നേരെയുള്ള പരിഹാസമാണ്‌ മകളുടെ മറുപടി. പെരുങ്കാലന്‍ ബല്യ പ ണക്കാരനാണേല്‍ ഇരിക്കട്ടെ അമ്മക്കിരിക്കട്ടെ' എന്ന വരികളിലൂടെ പെരുങ്കാല നോട്‌ ആ കുട്ടിയുടെ മനസ്സിലുള്ള വെറുപ്പിന്റെയും പരിഹാസത്തിന്റെയും ഭാവവും പ്രതിഷേധവുമാണ്‌ പ്രകടമാകുന്നത്‌. പാലക്കാട്‌ ജില്ലയിലെ ആരിയന്‍കാവിലെ പുരം'* പ്രസിഭദ്ധമായിരുന്നു. സമൂ ഹത്തിലെ ഒട്ടുമിക്കവരും ഈ പൂരത്തില്‍ പങ്കെടുക്കാറുഠയിരുന്നു. അരീക്കോട്‌ മ്മൈത്ര സ്വദേശി ചെറിയേത്‌ തന്ന ഈ പാട്ടില്‍ ബേല, പോക്ണ്ം, അമരത്ത്‌ തുട ങ്ങിയ പ്രയോഗങ്ങള്‍ പ്രാദേശികത വ്യക്തമാക്കുന്നു. “അമരത്ത്‌” എന്ന വാക്ക്‌ തോണിയുമായും ജലക്രീഡകളുമായും മീന്‍പിടുത്തവുമായും ബന്ധപ്പെട്ടുകിടക്കു ന്നു. പ്‌ റോഡ്‌ ഗതാഗതത്തേക്കാള്‍ പ്രചാരം ജലയാര്രകള്‍ക്കായിരുന്നു. പുഴയി ലൂടെ തോണി യാത്രക്കുള്ള “അമരക്കാര്‍” (വിവിധതോണികളിലെ) ആയിരിക്കണം ആലക്കലയ്യന്‍, പുളിക്കല്‍ചക്കി, പെരുങ്കാലന്‍ കുഞ്ഞന്‍ തുടങ്ങിയവര്‍. പുളിക്കല്‍ എന്നത്‌ അരീക്കോട്‌ മൈത്രക്കടുത്തുള്ള ഒരു സ്ഥലമാണ്‌. ആലക്കല്‍ എന്നത്‌ ഒരു വീട്ടുപേരാവാം. പെരുങ്കാലന്‍ കുഞ്ഞന്‍ എന്നത്‌ കുഞ്ഞന്റെ മന്ത്‌ കാലിനെ സൂചി പ്പിക്കുന്നു. ഇങ്ങനെ ഒരു സമൂഹത്തിന്റെ രേഖാചിത്രണം തന്നെയാണ്‌ ഇവിടെ സൂചിതമാകുന്നത്‌. ഈ പാട്ടിന്റെ മറ്റൊരു പഠാഭേദമായ ആര്യങ്കാവിലെ എന്ന്‌ തുടങ്ങുന്ന പ ട്ടിലും സാമൂഹ്യവീക്ഷണം ദൃശ്യമാണ്‌. ഒരു ദൃക്സാക്ഷി എന്ന നിലയില്‍ പൂരം കാണാന്‍ പോകുന്നവരെക്കുറിച്ചുള്ള വിവരണമാണ്‌ ഈ പാട്ടിലുള്ളത്‌. ഉരലു പോലെ വലുപ്പമുള്ള പെരുങ്കാലും Odd പെരുങ്കാലച്ചനും പെരുങ്കാലമ്മയും തൈയും, തൊമ്മനും എല്ലാം പൂരം കാണാന്‍ പോകുന്നു. ശരിക്ക്‌ നടക്കാന്‍ പോലും വയ്യാത്ത പെരുങ്കാലന്മാരുടെ പൂരയാത്ര, പൂരത്തിന്റെ ജനകീയതയുടെ ദൃഷ്ടാന്തമാണ്‌. ഹസ്സനും, ഹുസ്സനും മമ്മൂവും, ആലിയും പാലത്തിന്നക്കരെവെച്ച്‌ ചക്ക കട്ടു. കട്ടതിന്റെ ശിക്ഷ ഇവര്‍ക്ക്‌ കിട്ടട്ടെ എന്നതില്‍ നിന്നും ആര്യങ്കാവിലെ പ ൂരത്തോടനുബന്ധിച്ച്‌ ദേശസഭകളോ നാട്ടുകൂട്ടങ്ങളോ ചേര്‍ന്ന്‌ കുറ്റവിചാരണ? നടത്തി ശിക്ഷിക്കുന്ന സ്ര്പരദായം ഉായിരുന്നു എന്ന്‌ വ്യക്തം. കുറ്റം ചെയ്തവരെ 28 ശിക്ഷിക്കുക എന്ന കുട്ടിയുടെ ശക്തമായ അഭിവാഞ്ജയാണ്‌ “കിട്ടട്ടങ്ങനെ കിട്ടട്ടെ” എന്ന വരികളിലൂടെ ദൃശ്യമാകുന്നത്‌. ഇതരമതസ്ഥരായ മമ്മുവും പാര്‍ട്ടിയും കൂടി ആര്യങ്കാവിലെ പൂരത്തിന്‌ വരുന്നു എന്നതിലൂടെ പൂരം സകലരുടെയും ഉത്സവമാ യിരുന്നു2 എന്ന്‌ സൂചിപ്പിക്കുന്നു. 10. അരിപ്പോതിരിപ്പോ 1. അരിപ്പോതിരിപ്പോ തോരണിമംഗലം ചക്ക്‌ട്ട വളക്കിട്ട പതിനാമ്പള്ളിക്കെന്തമ്പു മുരിക്ക്പൂ മുരിക്കീലരിക്ക കിടന്നോളേ കൊയെണ്ണ കുടിച്ചോളേ അങ്ങോയിങ്ങോ മാടോപ്രാവിന്റെ കൈയ്യോ കാലോ കൊത്തിപ്പറിച്ച്‌ മടങ്ങൂട്ടെ വി.കെ.എസ്‌.അന്നൂര്‍ 2. അരിപ്പോ തിരിപ്പോ തോരണിമംഗലം പരിപ്പും പ്രന്താനേം കുതിരേം ചള്ക്ക്‌ട്ട പളിക്കട്ട പതിനാംപള്ളി യ്ക്കെന്തിന്‍ പു മുരിക്കിന്‍പൂ മുരിക്കിന്നരികെ കിടന്നോളെ കൊയ്യെണ്ണകുടിച്ചോളെ അരക്കെട്ട്‌ വെറ്റില തിന്നോളെ അക്കരെയിക്കരെനില്‍ക്കും മാടപ്രാവിന്റെ കയ്യോകാലോ ചെത്തിക്കൊത്തിമടക്കാക്കോ ശ്രീധരന്‍ കുട്ടമത്ത്‌-പയ്ുന്നൂര്‍ 3. അറുപ്പോത്തി... തുറുപ്പോത്തി അറുപ്പാന്‍... പന്തലില്‍ പ്രന്താന വളഞ്ഞിരുന്നു. ചിറ്റാട കില്ല ചീപ്പു കില്ല ആരെടുത്തു കോതയെടുത്തു. കോതേടെ കയ്യീന്ന്‌ തട്ടിപ്പറിച്ചു കോതയെ ചുറ്റി പുരപ്പുറത്തിട്ട്‌ മുന്നാഴിയെണ്ണ കുടിച്ചോളേ പഠീലിരിക്കുന്ന അമ്മേടെ കാലോന്ന്‌ നീട്ടിക്കോ ആര്‍.സി. കരിപ്പത്ത്‌ 28 കൊച്ചുകുട്ടികള്‍ വട്ടത്തില്‍ ച്രമം പിടഞ്ഞിരുന്ന്‌ ഓരോ വാക്ക്‌ കഴിയു ന്താറും വലത്തോട്ട്‌ തുടയില്‍ തട്ടിക്കെഴ്‌ കളിക്കുന്ന കാലുനീട്ടിക്കളിയില്‍ പാടുന്ന ഈ പാട്ട്‌ കൊങ്ങായെണ്ണേം കുടിച്ച്‌ കാലും നീട്ടി പ്രസവിച്ച്‌ കിടക്കുന്ന തന്റെ അമ്മയോടുള്ള പ്രതിഷേധമാണ്‌. താന്‍ അമ്മയുടെ സാമീപ്യവും സ്നേഹവും പരി ലാളനയും ഏറെ കൊതിക്കുന്ന ഘട്ടത്തില്‍ തന്നെ ശ്രദ്ധിക്കാതെ മിക്കില്‍ എണ്ണയും മറ്റും കുടിച്ച്‌ കിടക്കുന്ന അമ്മയെ പരിഹസിക്കുന്ന കുട്ടിയില്‍ താനും അമ്മയും മാത്രമുള്ള ഒരു ലോകമായിരുന്നു അന്നുവരെ മനസ്സില്‍ ഉഠയിരുന്നത്‌. പ്രസവിച്ച സ്ത്രീക്ക്‌ നല്‍കുന്ന പ്രത്യേക ശുശ്രൂഷകളെയും അടങ്ങിയുള്ള കിടപ്പിനെയും പരി ഹസിക്കുകയാണിവിടെ. പാഠഭേദത്തില്‍ കാണുന്ന “അരക്കെട്ട്‌ വെറ്റില തിന്നോളേ' എന്ന പ്രയോഗം പ്രസവശുശ്രൂഷയിലെ ആചാരമര്യാദകളെ വിമര്‍ശിക്കുന്നു. അറുപ്പോത്തി..? എന്ന കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍നിന്ന്‌ കിട്ടിയ പാട്ടിലെ 'കോതയെടുത്തു, കോതേടെ കയ്യീന്ന്‌ തട്ടിപ്പറിച്ചു, കോതയെ ചുറ്റിപ്പുരപ്പുറത്തിട്ട്‌ മുന്നാഴിയെണ്ണ കുടിച്ചോളേ”, എന്ന വരികള്‍ സപത്നിമാര്‍ അനുഭവിക്കുന്ന ദു:ഖത്തെയും പോരിനെയും കുഞ്ഞുഠവുന്നതിലുള്ള വിജയത്തെയും കുറിക്കുന്നു. ബഹുഭാര്യത്വവ്യവസ്ഥിതിയോടുള്ള പരിഹാസം കൂടിയാണിത്‌. പ്രന്താനവളഞ്ഞിരു ന്നുവെന്നത്‌ സമൃദ്ധിയുടെ നിറവിനെ കുറിക്കുന്നുവെങ്കില്‍ ചിറ്റാള കില്ല ചീപ്പു കില്ല എന്നീ പരിഭവങ്ങള്‍ ഒരേ ഗൃഹത്തില്‍ താമസിക്കുന്ന സപത്നിമാരുടെ മാത്സര്യ ത്തെയും പരസ്പരമുള്ള പാരവെപ്പിനെയും കുറിക്കുന്നു. ഈ മൂന്ന്‌ പാട്ടുകളും വട ക്കന്‍ കേരളത്തില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളതാണ്‌. ഒന്നാം പാഠഭേദത്തിലെ “കൊത്തിപ്പ റിച്ച്‌ മടങ്ങൂട്ടോ” എന്ന പ്രയോഗം പ്രാദേശികമാണ്‌. ആദ്യത്തെ ര്‌ പാട്ടുകള്‍ താളം, അര്‍ത്ഥം, ഭാഷ എന്നീതലങ്ങളില്‍ പാഠഭേദത്വം പുലര്‍ത്തുന്നു. എന്നാല്‍ മൂന്നാ മത്തെ പാട്ട്‌ അര്‍ത്ഥ തലത്തില്‍ വ്ൃതൃസ്തമാണ്‌. 28 11. അശകൊശലെ 1. അശകൊശലെ പെണ്ണുോ ചെറുകോശാലും പെണ്ണുോ സാമി രുക്കും പെണ്ണുഠോ തൃക്കാമേനി മാപ്ലയ്ക്ക്‌... അശകൊശലെ പഫെണ്ണില്ലാ ചെറു കോശാലും പഫെണ്ണില്ലാ സാമി രുക്കും പെണ്ണില്ലാ തൃക്കാമേനി മാപ്ലയ്ക്ക്‌ ഒരാനക്കെടുപ്പതു പൊന്നും തരാം പൊന്നിട്ട പെട്ടകം പൂട്ടീം തരാം പൂട്ടാത്താക്കോലൊളിച്ചും തരാം പെണ്ണിനെത്തരുമോ തോഴികളേ ഒരാനയ്ക്കെടുപ്പതു പൊന്നും പൊന്നിട്ട പെട്ടകം പൂട്ടീം വോ പൂട്ടാത്താക്കോലൊളിച്ചും വേ പെണ്ണിനെത്തരത്തില്ല തോഴികളേ ചന്ദ്രികത്തമ്പുരാട്ടി പന്തളം 2. കൊശകൊശലെ പെണ്ണു ം ചന്ദ്രികത്തമ്പുരാട്ടി പന്തളം 3. ഒരു കുടുക്ക പൊന്നു തരാം പൊന്നിട്ട പെട്ടകം പൂട്ടീം തരാം പൂട്ടാത്താക്കോലൊളിച്ചും തരാം ഇന്നാളു ചോദിച്ച പെണ്‍ തരാമോ? ഒരു കുടുക്ക പൊന്നും വേ പൊന്നിട്ട പെട്ടകം പൂട്ടീം വേ പൂട്ടാന്താക്കോലൊളിച്ചും വേ ഞങ്ങടിവിടെ പെണ്ണില്ല ര്‌... പത്ത്‌ ...................................:.ം ത്രേസ്യാമ്മ പാല 4. ഒരാനയ്ക്കെടുപ്പതു പൊന്നു തരാം പൊന്നിട്ട പെട്ടി പൂട്ടീന്തരാം പൂട്ടാത്താക്കോലൊളിച്ചും തരാം പെണ്ണിനെത്തരുമോടീ നാത്തൂനേ? 2൫ ഒരാനയ്ക്കെടുപ്പതു പൊന്നും വേ പൂട്ടാത്താക്കോലൊളിച്ചും വേ പെണ്ണിനെത്തരുകില്ല നാത്തൂനേ. രാന ................................:..:ം പത്താന............................................................ അജിത വടകര 5. ഒരു കുടുക്കാ പൊന്നു തരാം പെണ്ണിനെത്തരുമോ വാണികളേ ഒരു കുടുക്കാ പൊന്നും വേ പെണ്ണിനെ തരുകേല വാണികളേ രു കുടുക്കാ ................................... പത്ത്‌ കുടുക്കാ .................................... ഈശ്വരിയമ്മ കച്ചേരി 6. ഒരു കോര്യപ്പൊന്നുതരാം പെണ്ണിനെത്തരുമോ പാണ്ഡവരേ ഒരു കോര്യപ്പൊന്നും വോ പെണ്ണിനെത്തരില്ല നൂറ്റുവരേ ഇരു കോര്യ............................................... പത്തു കോര്യ ......................................... അടുക്കളേല്‍ കേറും ചട്ടിക്കലം പൊളിക്കും ഇപ്പം പിടിച്ചിടും പെണ്ണിനെ അടുക്കളേല്‍ കേറില്ല ചട്ടിക്കലം പൊളിക്കില്ല ഇപ്പം പിടിക്കില്ല പെണ്ണിനെ ഗീത വെഞ്ഞാറമൂട്‌ 7. ഒരു കുടുക്കാ പൊന്നു തരാം പെണ്ണിനെത്തരുമോ തോഴികളെ ഒരു കുടുക്കാ പൊന്നും വേ പെണ്ണിനെത്തരില്ല തോഴികളെ ര്‌ കുടുക്കാ ............................................... വാഴച്ചോട്ടില്‍ കിടന്നാലും വാട്ടവെള്ളം കുടിച്ചാലും ഞങ്ങളിപ്പെണ്ണിനെ തരികയില്ലാ. വാഴച്ചോട്ടില്‍ കിടന്നാലും വാട്ടവെള്ളം കുടിച്ചാലും ഞങ്ങളീപ്പെണ്ണിനേം കൊ പോകു... ഇറയത്തങ്ങു കിടന്നാലും 28 ഇറയടിയങ്ങു കൌലും ഞങ്ങളീപ്പെണ്ണിനെത്തരികയില്ല ഇറയത്തു കിടന്നാലും ഇറയടിയങ്ങു കൌലും ഞങ്ങളീപ്പെണ്ണിനേം കൊ പോകു. ആ... എങ്കില്‍... നോക്കാലോ... കൊച്ചുനാരായണപിള്ള വെഞ്ഞാറമൂട്‌ 8. ഒന്നേ കോരിക പൊന്നു തരാം പെണ്ണിനെത്തരുമോ തോഴികളേ ഒന്നേ കോരിക പൊന്നും വോ പെണ്ണിനെത്തരൂല്ല തോഴികളേ ൪6 .......................ം പത്തേ ...........................ം ആ.... നോക്ഷ്വാ... ഗംഗ പറപ്പൂര്‍ 9. ഒരാനത്തലപ്പൊന്നുതരാം പെണ്ണിനെത്തരുമോ തോഴികളേ... ഒരാനത്തലപ്പൊന്നും വേ പെണ്ണിനെത്തരുംല്ല തോഴികളേ രാന .................................ം ആ... എന്നാല്‍ കാണാലോ... കെ.വി. ശ്രീധരന്‍, മാമ്പറ്റ 28 10. ഒരു കാതോം വഴി നടന്ന്‌ വെയിലുംകെട്‌ ഞാം വരുമ്പം ഒരടയ്ക്കാ മോടു വെട്ടി തണ്ണിതായോ നാത്തൂനേ തണ്ണിയിതാ മണിക്കെണറ്റില്‍ പാളയിതാ കൊടിച്ചോട്ടില്‍ താക്കോലിതാ മേപ്പടിക്കല്‍ കോരിക്കുടിയെടി നാത്തൂനേ കോരിക്കുടിയെടി നാത്തൂനേ ഒരാനയ്ക്കെടുപ്പതു പൊന്നു തരാം പൊന്നിട്ട പെട്ടി പൂട്ടീന്തരാം പൂട്ടാത്താക്കോലൊളിച്ചും തരാം പെണ്ണിനെത്തരുമോടീ നാത്തൂനേ? ഒരാനയ്ക്കെടുപ്പതു പൊന്നും വേ പൂട്ടാത്താക്കോലൊളിച്ചും വേ പെണ്ണിനെത്തരുകില്ല നാത്തൂനേ. രാന ................................:..:ം പത്താന............................................................ ഭാനുമതിയമ്മ ഭംഗിപുരം 11. ഇഞ്ചിത്താരേ പെണ്ണുഠോ? ഇരുമ്പിച്ചിത്താരേ പെണ്ണുഠോ? ഇഞ്ചിത്താരേ പെണ്ണില്ല ഇരുമ്പിത്താരേ പെണ്ണില്ല മഞ്ചാടിഞ്ചീ പെണ്ണുഠോ? മാതളപ്പുവേ പെണ്ണുഠോ? മഞ്ചാടിഞ്ചീ പെണ്ണില്ലാ മാതളപ്പുവേ പെണ്ണില്ലാ കൊശകൊശലേ പെണ്ണൊഠോ? കോശാലും പോണ്ണ്ണൊറോ? കൊശകൊശലേ പഫെണ്ണില്ലാ കോശാലും പെണ്ണില്ല ഒരു കുടുക്കാപ്പൊന്നേത്തന്നാ പെണ്ണേത്തരുമോ നാത്തൂനേ? കൊശകൊശലേ പ്പോരാപ്പോരാ കോശാലും പോരപ്പോരാ ഒന്നുമൊരരയുമൊരേഴും തന്നാ- ലെങ്ങും കിട്ടാപ്പെണ്ണിത്‌ 29 രു കുടുക്കാ.............................. പത്തു കുടുക്കാ............................. കൊശകൊശലേപ്പോരാപ്പോരാ കോശാലും പോരാപ്പോരാ പത്തുമൊരരയുമൊരേഴും തന്നാ- ലെങ്ങും കിട്ടാപ്പെണ്ണിത്‌ കണിയാനറിഞ്ഞില്ല ദെവസം കുറിച്ചല്ല നിങ്ങക്കെന്താണിത്ര വ്വപര്പാളം? കണിയാനറിയേ ദെവസം കുറിക്കോ പെണ്ണിനെ ഞങ്ങള്‍ കൊഠാോവും തട്ടാനറിഞ്ഞില്ല താലി പണിതില്ല നിങ്ങക്കെന്താണിത്ര വ്വപര്പാളം? തട്ടാനറിയേ താലീം പണിയേ പെണ്ണിനെ ഞങ്ങള്‍ കൊഠാോവും ഹേയ്‌ ഇഞ്ചിത്താലേ പഫെണ്ണില്ലാ ഇരുമ്പിച്ചിത്താലേ പഫെണ്ണില്ലാ അല്ലാ ഇഞ്ചിത്താരേ പെണ്ണണൊഠോ? ഇരുമ്പിച്ചിത്താരേ പെണ്ണോഠോ? ഹേയ്‌ ഇഞ്ചിത്താരേ പഫെണ്ണില്ലാ ഇരുമ്പിച്ചിത്താരേ പഫെണ്ണില്ലാ രവീന്ദ്രന്‍ മാസ്റ്റര്‍ ചേര്‍ത്തല 12. താലീ പീലി പെണ്ണുഠോ മൊഞ്ജുള്ളൊരു പുയ്യാപ്ലക്ക്‌ താലീ പീലീ പെണ്ണില്ലാ മൊഞ്ജുള്ളൊരു പുയ്യാപ്ലക്ക്‌ ഒരു കോര്ൃയ പൊന്ന്‌ തരാം പെണ്ണിനെ ത്തര്വോ നാത്തൂനേ ഒരു കോര്യപൊന്ന്‌ വേ പെണ്ണിനെത്തരൂല നാത്തൂനേ ആയിഷുക്മ കുറ്റിപ്പാല മുതിര്‍ന്ന പെണ്‍കുട്ടികളുടെ അശകൊശലെ പെണ്ണുഠോ എന്ന പെണ്ണിനെത്ത രുമോഃ' കളി പല പാഠഭേദങ്ങളോടെ കേരളത്തിലുടുനീളം നിലനിന്നിരുന്ന ഒന്നാണ്‌. സ്ര്രീധനമെന്നത്‌ സ്ത്രീക്ക്‌ നല്‍കുന്ന ധനമാണ്‌, പുരുഷന സ്ര്രീയോടൊപ്പം സമര്‍പ്പിക്കേ ഒന്നല്ല എന്ന്‌ വ്യക്തമാകുന്നു. ര്‌ സംഘങ്ങളായി തിരിഞ്ഞ്‌ നേര്‍ക്കു നേരെ നിന്ന്‌ ചുവടുവച്ചുകെൌ്‌ വരുന്ന ഒരു സംഘത്തിന്റെ ചോദൃത്തിന്‌ മറുപടി നല്‍കുന്ന മറുസംഘം പിറകിലേക്ക്‌ ചുവടുപിടിച്ചുകൊണ് നീങ്ങുന്ന 29 ത്‌. പന്തളം മേഖലയില്‍ നിലനിന്നിരുന്ന ഈ പാട്ടില്‍ ഒരാനക്കെടുപ്പത്‌ പൊന്നുത രാം, പൊന്നിട്ട പെട്ടകം പൂട്ടീം തരാം പൂട്ടാത്താക്കോലൊളിച്ചും തരാം പെണ്ണിനെ ത്തരുമോ തോഴികളെ എന്നും മറ്റുമുള്ള തൃക്കാമേനി മാപ്ലയുടെ കൂട്ടരുടെ ചോദ്യ ത്തിന്‌ ഇതൊന്നും വേ പെണ്ണിനെ തരില്ല എന്ന മറുപടിയും ആളെ പിടിച്ചുവലിച്ച്‌ പ റത്തുചാടിക്കുന്ന രീതിയും യഥാര്‍ത്ഥത്തില്‍ ര്‌ കുടുംബങ്ങള്‍ തമ്മില്‍ സ്വാഭാവിക മായി ഉാകാവുന്ന അടിസ്ഥാനധാരണകളും അവയുടെ ലംഘനത്തിൽ വരുന്ന പ്രശ്നങ്ങളും എല്ലാം സൂചിപ്പിക്കുന്നു. 'തൃക്കാമേനി മാപ്ല” എന്ന പ്രയോഗം വിവി ധജാതീയ കാരണങ്ങളാല്‍ മതപരിവര്‍ത്തിതനായ ഒരു വ്യക്തിയെ സൂചിപ്പിക്കുന്ന താവാം. പെണ്ണിന്‌ പൊന്നും പണവും താക്കോലും എല്ലാം നല്‍കാം എന്ന വാഗ്ദാനം സ്ത്രീക്ക്‌ വരന്റെ കുടുംബം ആഭരണങ്ങള്‍ നല്‍കി താക്കോല്‍ നല്‍കി സ്വീകരിക്കുന്ന സ്രയ്രദായം ഉായിരുന്നു എന്നതിന്റെ സൂചനയാണ്‌. ഇന്നും ചില ആദിവാസി ഗോത്രങ്ങളില്‍ കാണുന്ന ഈ രീതി പുരുഷമേധാവിത്തകാലത്ത്‌ എങ്ങ നെയോ മറ്റിടങ്ങളില്‍ നിന്ന്‌ മാറ്റപ്പെട്ടതാവാം എന്ന്‌ സൂചിപ്പിക്കപ്പെടുന്നു. എന്നാല്‍ പൂട്ടാത്താക്കോലൊളിച്ചുതരാം എന്നതിലൂടെ പൂട്ടാന്‍ ഉപയോഗിക്കാ ത്തത്‌/പൂട്ടാത്തത്‌/പൂട്ടാന്‍ പറ്റാത്തത്‌ ആയ താക്കോല്‍ (ആ താക്കോല്‍കെഠ്‌ ഒരു ഉപയോഗവുമില്ല) ഒളിച്ചുതരാം. അതായത്‌ വിവാഹശേഷം പുരുഷന്റെ വീട്ടിലെ അധികാരം തനിക്ക്‌ തരാന്‍ പറ്റില്ലെങ്കിലും തരാം എന്ന മോഹിപ്പിക്കലാണ്‌ ഈ വരി കളിലൂടെ പ്രകടമാവുന്നത്‌. വിവാഹത്തിന്‌ മുമ്പ്‌ പുരുഷന്‍മാര്‍ നല്‍കാറുള്ള മധുര വാഗ്ദാനങ്ങളെക്കൂടിയാണ്‌ ഇവിടെ പ്രകടിപ്പിക്കുന്നത്‌. കൊശകൊശലെ പെണ്ണു൦ 9” എന്നും പാഠഭേദമു്‌. ഒരു കുടുക്ക എന്ന പാട്ടില്‍ ഇന്നാളു ചോദിച്ച പെണ്‍ തരാമോ? പെണ്‍ വീട്ടു കാരുടെ സമ്മതത്തിനായി വീം ചോദിക്കുന്ന രംഗവും ഞങ്ങടിവിടെ പെണ്ണില്ല എന്ന പ്രതികരണവുമാണിവിടെ. ഇതിലും അവസാനം പെണ്ണിനെ ആഞ്ഞുവലിച്ച്‌ മറുപക്ഷത്തെത്തിക്കുകയും അവരില്‍ ഒരാളാക്കി നിര്‍ത്തുകയും ചെയ്യുന്നു. വിവാ ഹശേഷം പുരുഷന്റെ വീടാണ്‌ സ്വന്തം വീട്‌ എന്ന തത്വത്തെ അംഗീകരിപ്പി ക്കാനുള്ള മാനസികതയ്യാറെടുപ്പിക്കലാണ്‌ ഈ കളിയില്‍ അനുഭവപ്പെടുന്നത്‌. ഒരാനയ്ക്കെടുപ്പത്‌ പൊന്ന്‌ തരാം എന്ന മലബാര്‍ മേഖലയില്‍ ഉള്ള പാഠഭേ ദത്തിലും, ഒരു കുടുക്ക . . . വാണികളെ എന്നതിലും വിവാഹം എന്ന സ്വപ്ന ത്തിന്റെ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുകയും “ആഗ്ര ഹിച്ചത്‌ കിട്ടിയില്ലെങ്കില്‍ കിട്ടിയതുകെൌ്‌ തൃപ്തിപ്പെടുക' എന്ന പഴമൊഴിയെ സ്വാംശീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയുമാണ്‌. 29 'ഒരു കോര്യാ'.... തിരുവിതാംകൂര്‍ മേഖലയില്‍ പ്രചാരത്തിലിരുന്ന ഈ പെണ്ണിരക്കല്‍ക്കളിപ്പാട്ടിലെ പെണ്ണിനെത്തരുമോ പണ്ഡവരേ? പെണ്ണിനെത്ത രില്ല നൂറ്റവരേ എന്ന ചോദ്യോത്തരങ്ങള്‍ വിവാഹത്തിലെ വിലപേശലുകളെയും കടുംപിടുത്തങ്ങളെയും ശക്തമായി ചിത്രീകരിക്കുന്നു. ഒരു കോര്യപൊന്നില്‍ തുടങ്ങി പത്തുകോര്യ പൊന്നു തരാമെന്ന്‌ പറഞ്ഞിട്ടും വഴങ്ങാത്ത പെണ്‍വീട്ടുകാ രോട്‌ ദേഷ്യപ്പെട്ട അടുക്കളേല്‍ കേറും ചട്ടിക്കലം പൊട്ടിക്കും ഇപ്പം പിടിച്ചിടും പെണ്ണിനെ എന്ന ആണ്‍വീട്ടുകാരുടെ ഭീഷണിയും അതിനുള്ള മറുപടിയും എല്ലാം വിവാഹപൂര്‍വ്വകാലത്തെ വീട്ടുകാരുടെ ഭാവങ്ങളും വിവാഹശേഷം അതുവഴി ളാ യേക്കാവുന്ന പ്രതിബന്ധങ്ങളും സൂചിപ്പിക്കുന്നു. പാണ്ഡവരെ, നൂറ്റുവരെ എന്ന വിളിയിലൂടെ അവര്‍ തമ്മിലുള്ള മഹാഭാരയുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുകയും അവസാനം പെണ്‍കുട്ടിയെ വിട്ടുകൊടുക്കാന്‍ സമ്മതിക്കാതെ പാണ്ഡവര്‍ (പെണ്‍വീട്ടുകാര്‍) സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ മരുമക്കത്തായവ്യവസ്ഥ യിലെ പെണ്‍സ്ഥാനത്തെയും സംബന്ധവ്യവസ്ഥയെയും കുറിക്കുന്നു. ധാരാളം പ ാഠഭേദങ്ങളുള്ള ഈ പെണ്ണിരക്കല്‍ കളിയിലൂടെ താന്‍ മുതിര്‍ന്നു എന്ന്‌ സ്വയം ബോധ്യപ്പെടാനും വിവാഹജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാനും അനുകൂലമായ മാന സികാവസ്ഥ സുഷ്ടിക്കാനും പാകപ്പെടുത്തുകയാണ്‌. പൊന്ന്‌, അണിഞ്ഞൊരു ങ്ങല്‍ തുടങ്ങിയവ സ്ര്രീസൌന്ദര്യത്തിന്റെയും സമ്പത്തിന്റെയും പ്രാധാന്യമാണ്‌ വെളിപ്പെടുത്തുന്നതെങ്കിലും ചട്ടി കലം, അടുക്കള തുടങ്ങിയ പ്രയോഗങ്ങള്‍ സ്ര്രീയുടെ അകത്തളങ്ങളെയും ഭാവിജീവിതത്തെയും പ്രതിനിധാനം ചെയ്യു ന്നു. പാണ്ഡവരെ, നൂറ്റുവരെ, തുടങ്ങിയ പ്രയോഗങ്ങള്‍ പൂര്‍വ്വകഥാപഠനത്തിനും മഹാഭാരതവുമായി ബന്ധപ്പെട്ട്‌ ഭാരതത്തില്‍ ഉായിട്ടുള്ള ജീവിതസങ്കല്പത്തിനു മുള്ള പ്രാധാന്യം എടുത്തു കാണിക്കപ്പെടുന്നു. 'ഒരു കുടുക്കാ.... എന്നതിലെ വാഴച്ചോട്ടില്‍ കിടന്നാലും” മുതലുള്ള ഭാഗങ്ങള്‍ പെണ്ണിന്‌ വോി വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കുള്ള വാശി ബോധ്യപ്പെടുത്തുന്നു. പത്തു കുടുക്ക പൊന്നിനേക്കാള്‍ പ്രിയപ്പെട്ടത്‌ തങ്ങളുടെ കുട്ടി തന്നെ എന്ന പെണ്‍വീട്ടുകാരുടെ ഭാവവും ഇനി എന്തെല്ലാം പ്രതിബന്ധങ്ങള്‍ നേരിട്ടാലും വീടും കുടീം എല്ലാ സുഖങ്ങളും നഷ്ടപ്പെട്ട്‌ അനാഥത്വത്തെ പ്രാപിച്ചാല്‍പ്പോലും നിങ്ങള്‍ക്ക്‌ ഈ പെണ്‍കുട്ടിയെത്തരില്ല എന്ന ശാഠ്യവും വരപ ക്ഷത്ത്‌ ക്കുന്ന വാശിയുമാണ്‌ പിന്നീടുള്ള വരികളില്‍ പ്രകടമാവുന്നത്‌. 'വാഴച്ചോട്ടില്‍ കിടക്കുക, വാട്ടവെള്ളം കുടിക്കുക” തുടങ്ങിയ പ്രയോഗങ്ങളിലൂടെ എല്ലാം നഷ്ടപ്പെടുക എന്ന അവസ്ഥയെക്കാണിക്കുന്നുവെങ്കില്‍ “ഇറയത്തങ്ങു കിടക്കുക, ഇറയടിയങ്ങു കൊള്ളുക” എന്നതിലൂടെ ഇതിനേക്കാള്‍ അതിഭീകരമായ അടിമത്തത്തെ പ്രാപിക്കുക എന്ന ദയനീയതയെ വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ 29 എന്തെല്ലാം വൈഷമ്യങ്ങള്‍ നേരിട്ടാലും പെണ്‍കുട്ടിയെ വിട്ടുകൊടുക്കില്ല എന്ന പെണ്‍വീട്ടുകാരുടെ തീരുമാനവും എന്തും സഹിച്ച്‌ അവളെ നേടിയെടുക്കണമെന്ന ആണ്‍വീട്ടുകാരുടെ ലക്ഷ്യവും ാക്കുന്ന കടുത്ത പ്രതിസന്ധിയും അതില്‍ അകപ്പെടുന്ന പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയും ഇവിടെ വ്യക്തമാണ്‌. ഏത്‌ കാലത്തും പ്രസക്തമായ ഒരു പ്രശ്നം തന്നെയാണിത്‌. ഒരു കാതോം” എന്ന പാഠഭേദത്തില്‍ പണി കഴിഞ്ഞ്‌ ഒരു കാതം നടന്ന്‌ വെയിലും കെഠ്‌ ക്ഷീണിച്ച്‌ വരുന്ന പെണ്‍കുട്ടിയെ കിട്ടും ഗാനിക്കാത്ത നാത്തൂനോട്‌ ഒരടയ്ക്കാമോടെങ്കിലും വെട്ടി വെള്ളംതാ എന്ന ദയനീയഭാവമാണ്‌ കാണുന്നത്‌. തണ്ണി-മണിക്കെണറ്റില്‌, പാള-കൊടിച്ചോട്ടില്‌, താക്കോല്‌ -മേപ്പടിക്ക്‌ ഇതൊക്കെ എടുത്ത്‌ വേണമെങ്കില്‍ വെള്ളം കോരിക്കുടിച്ചോടി നാത്തൂനേ എന്ന ഭാവം കുടുംബത്തിലെ നിജസ്ഥിതിയെ ബോധ്യപ്പെടുത്തുന്നു. ഒരടയ്ക്കാമോടെങ്കിലും വെട്ടി വെള്ളം താ എന്നതിലൂടെ അടയ്ക്കാമോട്‌ വെട്ടിയാല്‍ വെള്ളം കിട്ടില്ല എന്നറിയാമെങ്കിലും അതെങ്കിലും ചെയ്ത്‌ തന്നോട്‌ ഇഷ്ടമ എന്ന്‌ ഭാവിക്ക്‌, പൊതുജനത്തിനെയെങ്കിലും ബോധ്യപ്പെടുത്ത്‌ എന്ന അഭൃര്‍ത്ഥനയാണുള്ളത്‌. ഒരാനയ്ക്കെടുപ്പത്‌ പൊന്നുതരാം എന്ന്‌ പറഞ്ഞുകൊ്‌ ഉഗ്രപ്രതാപിയായ നാത്തുനോടുള്ള ആണ്‍വീട്ടുകാരുടെ വിലപേശലും നാത്തൂന്റെ തൃപ്തിയില്ലായ്മയും തുടര്‍ന്നുള്ള കയ്യൂക്ക്‌ നോക്കലും മറുകം ചാടിക്കലുമാണ്‌ പ IMIS നടക്കുന്നത്‌. ഏട്ടത്തിയമ്മയുടെ പ്രതാപവും ഭരണവും വരുത്തുന്ന പ്രശ്നങ്ങളും അതില്‍ നിന്ന്‌ വിവാഹത്തോടെയുള്ള വിമോചനവും അവതതരിപ്പിക്കുന്നതിലൂടെ മരുമക്കത്തായ വ്യവസ്ഥിതിയിലെ കാരര്‍ണോത്തിയുടെ?* ഭരണവും അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ത്ര്രവും മെനഞ്ഞെടുക്കപ്പെടുന്നു. കേരളത്തിന്റെ ഒരു പൂര്‍വ്വകാലചരിത്രമാണ്‌ ഈ പാട്ടിലൂടെ വെളിപ്പെടുന്നത്‌. ഇഞ്ചിത്താര എന്ന്‌ തുടങ്ങുന്ന പാഠഭേദത്തില്‍ 'മഞ്ചാടിഞ്ചി, മാതളപ്പുവ്‌' തുടങ്ങിയവയിലൂടെ പെണ്ണ്‌ സമര്‍ത്ഥയും സുന്ദരിയുമായിരിക്കണം എന്ന നിര്‍ദ്ദേശമാണുള്ളത്‌. ഇവിടെയും ഒരു കുടുക്കപ്പൊന്ന്‌ തന്നാ പെണ്ണിനെത്തത്വോ എന്ന്‌ നാത്തൂനോടാണ്‌ ചോദ്യം. എന്നാല്‍ അതൊരിക്കലും പോരാ ഒന്നും ഒരരയും ഒരേഴും തന്നാപ്പോലും തരില്ല എന്ന്‌ ഉറപ്പിച്ചു പറയുന്ന നാത്തൂനും ആണ്‍വീട്ടുകാരും വിലപേശി പത്തും ഒരരയും ഒരേഴും തരാം എന്ന്‌ വരെ എത്തുന്നു. ഇതിലും വഴങ്ങാതെ തരില്ല എന്ന്‌ ഉറപ്പിച്ച്‌ പറയുന്ന നാത്തൂനോട്‌ അങ്ങനെയെങ്കില്‍ ജാതകം നോക്കി ദിവസം കുറിക്കാന്‍ കണിയാനോ, താലി പ ണിയാന്‍ തട്ടാനോ വേണമെന്നില്ല. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്ണാ, കൊ്‌ പോവുകതന്നെ ചെയ്യും എന്ന്‌ ശഠിക്കുന്നു. ഇവിടെ വിവാഹം എന്ന സമസ്യക്ക്‌ പ 29 ലപ്പോഴും തടസ്സമായി നില്ക്കാറുള്ള പൊന്ന്‌, ജാതകക്കുറി, മുഹൂര്‍ത്തം, താലി തുടങ്ങിയവയെയൊക്കെ അഥവാ സമൂഹം അനുശാസിക്കുന്ന ചടങ്ങുകളെയാകെ വകഞ്ഞ്‌ മാറ്റി താനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള പുറപ്പാടാണ്‌ ആണ്‍കുട്ടിയുടെതും വീട്ടുകാരുടെതും. ഇത്തരം സാമുഹ്യാചാരങ്ങളേക്കാള്‍ വലുതാണ്‌ മനഃപ്പൊരുത്തം എന്ന്‌ വ്യംഗൃമായി പ്രഖ്യാപിക്കുകയാണിവിടെ. ഒപ്പം സൌന്ദര്യം വിവാഹത്തിലേക്ക്‌ നയിക്കുന്ന ഒരു പ്രധാനഘടകമാണെന്നും സൂചിപ്പിക്കുന്നു. നിങ്ങള്‍ ആചാരങ്ങള്‍ നോക്കി ഇരിക്കുമ്പോഴേക്ക്‌ പെണ്ണിനെ ആണുങ്ങള്‍ കെട്‌ പോകും എന്ന്‌ ചടങ്ങുകളില്‍ അഭിരമിച്ചിരുന്ന സമൂഹത്തോടുള്ള പരിഹാസവും സ്പഷ്ടമാണ്‌. ആയിഷക്കുറ്റിപ്പാലയില്‍ നിന്ന്‌ കിട്ടിയ മൊഞ്ജുള്ള പുയ്യാപ്ലയ്ക്ക്‌ ചേര്‍ന്ന 'മൊഞ്ജുള്ള' പെണ്ണോ എന്ന ചോദ്യവും വിലപേശലും നാത്തൂന്റെ ഉത്തരവും രസാവഹമാണ്‌. മലബാര്‍മേഖലയിലെ മാപ്പിളഭാഷയാണ്‌ ഈ പാട്ടിലും പ്രതിഫലിക്കുന്നത്‌. ശൈശവവിവാഹം സാര്‍വ്വരതികമായിരുന്ന നമ്മുടെ സമൂഹത്തില്‍ ബാലൃഘട്ടത്തില്‍ പത്തോ പ്ര്ത്രഠോ വയസ്സിനുള്ളില്‍ത്തന്നെ വിവാഹിതയായി അനൃഗൃഹത്തില്‍ എത്തപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ ഇത്തരം പ ട്ടുകളില്‍ വ്യക്തമാണ്‌. അവളുടെ ഭാവി നിശ്ചയിച്ചിരുന്നത്‌ പൊന്നും ബന്ധുജനങ്ങളുടെ തീരുമാനങ്ങളും മറ്റ്‌ പലതും ആയിരുന്നു എന്ന്‌ ഇത്തരം പ ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നത്തെ സ്ത്രീധന സ്യ്രദായത്തില്‍ നിന്ന്‌ വളരെ വ്ൃത്യസ്തമായി സ്ത്രീക്ക്‌ പുരുഷന്‍ ധനം നല്‍കി സ്വീകരിക്കുന്ന സ്ര്പരദായം സാര്‍വ്വര്തികവും ശക്തവുമായിരുന്ന ഒരു കാലം കേരളത്തിലു യിരുന്നു എന്ന്‌ ഇവ സാക്ഷ്യപ്പെടുത്തുന്നു.ഃ ഒപ്പം കുടുംബത്തിലെ കാരണവത്തിക്ക്‌ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം നല്‍കുന്ന രീതിയും നിലനിന്നിരുന്നു എന്ന്‌ സൂചിപ്പിക്കുന്നു. ഈ പാഠഭേദങ്ങളിലെല്ലാം വിവാഹം എന്ന സമസ്യയുടെ വിവിധവശങ്ങളെയാണ്‌ സൂചിപ്പിക്കപ്പെടുന്നത്‌. അഞ്ച്‌ വരെയുള്ള പാഠഭേദങ്ങള്‍ മിതത്വം പാലിക്കുന്നവയെങ്കില്‍ ഗീത വെഞ്ഞാറമു ടില്‍ നിന്ന്‌ കിട്ടിയ പാഠഭേദം പാണ്ഡവരും നൂറ്റുവരും തമ്മിലുള്ള യുദ്ധത്തെ അനു സ്മരിപ്പിക്കുന്നു. എന്നാല്‍ ഏഴാം പാട്ടില്‍ എന്ത്‌ തന്നെ സംഭവിച്ചാലും പെണ്ണിനെ വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്ത ഇരുകുടുംബങ്ങളുടെയും വാശിയും വീറും ദൃശ്യ മാണ്‌. പത്തും പതിനൊന്നും പാഠഭേദങ്ങള്‍ നാത്തൂനുമായുള്ള കണക്കുപറച്ചിലും ഉറപ്പിക്കലും എല്ലാം കാരര്‍ണോത്തിക്ക്‌ പല തറവാടുകളിലും കിട്ടിയിരുന്ന സ്ഥാനത്തെ വെളിപ്പെടുത്തുന്നു. പ്രന്താം പാട്ടിലെ മൊഞ്ജുള്ളൊരു പുയ്യാപ്ലക്ക്‌ 29 എന്ന പ്രയോഗം മുസ്ലീം ഭാഷയെ കാണിക്കുന്നു. ഇതിലെല്ലാം “സ്ര്രീധനം' എന്നത്‌ സ്ധ്രീക്ക്‌ പുരുഷന്‍ നല്കോിയിരുന്ന ധനമാണ്‌ എന്ന്‌ വ്യക്തമാണ്‌. ദേശകാലഭേദ ങ്ങള്‍ക്കനുസരിച്ച്‌ വരാവുന്ന മാറ്റങ്ങള്‍ ഭാഷ, അര്‍ത്ഥം എന്നീ തലങ്ങളില്‍ വന്നിട്ടു ങ്കിലും പാടുന്ന സന്ദര്‍ഭം, താളം തുടങ്ങിയവയില്‍ സമാനത പുലര്‍ത്തുന്നതിനാല്‍ ഈ പാട്ടുകളെല്ലാം പാഠഭേദങ്ങളായി കണക്കാക്കാം. എന്നാല്‍ ഭാഷയില്‍ വൃത്യ സ്തമായ പത്ത്‌, പതിനൊന്ന്‌ പാട്ടുകള്‍ സ്വത്ന്ത്രപാഠങ്ങളായിത്തീര്‍ന്നിരിക്കുന്നു. 12. ചാളേ, ചാളേ... 1. ചാളേ ചാളേ ചാളകളേ ഏടെയിരിക്കും ചാളകളേ നെല്ല്മൂര്‍ന്ന്‌ കമൊരുക്കുമ്പം ഏടെയിരിക്കും ചാളകളേ നെല്ല്മൂര്‍ന്ന്‌ കമൊരുക്കുമ്പം വരമ്പത്തിരിക്കും കുഞ്ഞമ്മാറെ വരമ്പ്‌ കൊത്തി വലയിതായ്ക്കുമ്പം ഏടെയിരിക്കും ചാളകളേ വരമ്പ്‌ കൊത്തി വലയിതായ്ക്കുമ്പം തെങ്ങിലിരിക്കും കുഞ്ഞമ്മാറെ തെങ്ങ്‌ കൊത്തി വാരിവലിക്കുമ്പം ഏടെയിരിക്കും ചാളകളേ തെങ്ങ്‌ കൊത്തി വാരിവലിക്കുമ്പം ആകാസത്തിലിരിക്ക്വല്ലൊ ആകാസത്തിന്നതിരില്ല ആകാസത്തിന്നവകാശി ചാളേ ചാളേ ചാളകളേ ആര്‍.സി. കരിപ്പത്ത്‌ 2. കിളിരോ കിളിരോ പുനം കിളിരോ കിളിരോ കിളിരോ പുനം കിളിരോ എവിടെവിടെരിക്കും പൂനം കിളിരോ ന്റമ്മമടിയില്‍ കേറീരിക്കും അമ്മയുംവീണുമരിച്ചു പോയാല്‍ പിന്നെവിടിരികികുംപൂനം കിളിരോ ന്റ്ച്ചന്‍മടിയില്കേറിയിരിക്കും അച്ഛനും വീണുമരിച്ചുപോയാല്‍ പിന്നെവിടെരിക്കും പൂനം കിളിരോ ചേട്ടന്‍.................... ചേട്ടത്തി..................... 29 കുട്ടാട്ടങ്കട്ടേമ്മേ കേറീരിക്കും കുട്ടാട്ടങ്കട്ടേയും മരിച്ചുപോയാല്‍ പിന്നെവിടെരിക്കും പുനംകിളിരോ ആകാശംനോക്കിയിരിക്കും ഞാന്‌ ആകാശോംവീണ്‌ മരിച്ചുപോയാല്‍ പിന്നെവിടെ..................... എല്ലാരുംമരിക്കുമ്പോഞ്ഞാനും മരിച്ചു ജയച്ച്ദ്രന്‍ മാസ്റ്റര്‍-ബാലുശ്ശേരി 3. മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ മുകന്‍ കൊയ്യുമ്പാളേടിരിക്കും മുകന്‍ കട്ടേടെ കീഴിരിക്കും മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ കട്ടയുടയുമ്പാളേടിരിക്കും? അച്ചന്‍മടീലിരിക്കും ഞാനേ മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ അച്ഛനോ പോയാലേടിരിക്കും അമ്മേടെ മടീലിരുന്നുറങ്ങും മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ അമ്മയും പോയാലേടിരിക്കും? ആങ്ങ്്‌ളേടെ മടീലിരുന്നുറങ്ങും മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ ആങ്ങളെം പോയാലെവിടെരിക്കും? നാത്തൂന്റെ മടീലിരുന്നുറങ്ങും മുകന്‍ പാടത്തെ നാതന്‍ കുഞ്ഞേ നാത്തൂനും പോയാലേടിരിക്കും? എന്റെ വിതിപോലെ ഞാം കയിയും കൊച്ചു നാരായണപ്പിള്ള-വെഞ്ഞാറമൂട്‌ 4. എവിടുന്നോ എവിടുന്നോ വരുന്നു തത്തേ ആലുവാവയലീന്ന്‌ വരുന്നു ഞാനും അവിടുത്തെ കഥകള്‍ നീ പറഞ്ഞീടാമോ? അവിടത്തെ വയലെല്ലാം പൂവും കായും വയലെല്ലാം കൊയ്യുമ്പോളെവിടിരിക്കും? അമ്മച്ചി മടിയില്‍ ഞാന്‍ ചിരിച്ചിരികികും അമ്മച്ചി മരിക്കു മ്പോളെവിടിരിക്കും? അച്ചന്റെ മടിയില്‍ ഞാന്‍ കരഞ്ഞിരിക്കും 29 അച്ചനും മരിച്ചാല്‍ നീ എവിടിരിക്കും മാനത്തെ മറനോക്കി പറന്നുപോകും മനമിടിഞ്ഞാല്‍ നീ എവിടിരിക്കും? എന്റെ വിധിപോലെ ഞാന്‍ കഴിയും രവീന്ദ്രന്‍ മാസ്റ്റര്‍ ചേര്‍ത്തല 5. എവിടപ്പോയി വരുന്നു തത്തേ ആലുവാ വയലീന്നു വരുന്നു ഞാനും അവിടത്തെ വയലൊക്കെ ഏങ്ങിനെ തത്തേ അവിടത്തെ വയലെല്ലാം പൂവും പാലും വയലെല്ലാം കൊയ്യുമ്പോളെവിടിരിക്കും? ചന്ദനമൂട്ടില്‍ പോയ്‌ ചമഞ്ഞിരിക്കും ചന്ദനം മുറിക്കു മ്പോളെവിടിരിക്കും? അമ്മച്ചി മടിയില്‍ ഞാന്‍ ചിരിച്ചിരിക്കും അമ്മച്ചി മരിക്കു മ്പോളെവിടിരിക്കും? അച്ചന്റെ മടിയില്‍ ഞാന്‍ കരഞ്ഞിരിക്കും അച്ചനും മരിച്ചാല്‍ നീ എവിടിരിക്കും മാനത്തെ മറനോക്കി പറന്നുപോകും മാനവും ഇടിഞ്ഞു വീണുപോയാല്‍ എന്റെ വിധിപോലെ ഞാങ്കഴിയും പവിത്രമണി കണ്ണൂര്‍ മംഗലകിളിയും കുട്ടിയും തമ്മിലുള്ള സംഭാഷണമാണിവിടെ നടക്കുന്നത്‌. നെല്ല! കൊയ്ത്‌ പാടം ഒരുക്കുമ്പോള്‍ എവിടെയിരിക്കും എന്നതിന്‌ വരമ്പത്ത്‌ എന്നും വരമ്പ്‌ കൊത്തി അതിരുവെക്കുമ്പോ എവിടെയിരിക്കും എന്നതിന്‌ തെങ്ങി ലിരിക്കും എന്നും തെങ്ങ്‌ കൊത്തി വാരിവലിക്കുമ്പോള്‍ എവിടെയിരിക്കും എന്ന തിന്‌ ആകാശത്തിലിരിക്കും എന്നും ഉത്തരം പറയുന്ന കിളി ആകാശത്തിന്നതിരില്ല എന്ന്‌ ഉദ്ഘോഷിച്ചുകെഴ്‌ തങ്ങളാണ്‌ ആകാശത്തിന്നവകാശികള്‍ എന്ന്‌ പ്രഖ്യാപി ക്കുന്നു. ഇവിടെ പക്ഷി നമ്മളെ കളിയാക്കുകയാണ്‌ ചെയ്യുന്നത്‌. ഭൂമിയുടെ അമിത ചൂഷണവും അതിരുകള്‍ നിശ്ചയിക്കലും വൃക്ഷങ്ങള്‍ (തെങ്ങ്‌) വെട്ടി ആഡംബരവസ്തുക്കളോ നിര്‍മ്മാണസാമഗ്രികളോ ഒരുക്കലും എല്ലാം മനുഷ്യന്റെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പ്രതിഫലനമാണ്‌. എന്നാല്‍ ആകാശത്തിന്നതിരില്ല എന്ന്‌ പ്രഖ്യാപിക്കുന്ന ചാളകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന അതിര്‍വരമ്പുകളെയും ഉപഭോഗ്രഭമത്തെയും പരിഹസിക്കുകയും ഭൂമിയെ അല്ലേ നിങ്ങള്‍ക്ക്‌ പകുക്കാന്‍ കഴിയു. ഈ വിശാലമായ ആകാശത്തെ കഴിയി ല്ലല്ലോ എന്ന്‌ അപഹസിക്കുകയുമാണ്‌. ഇവിടെ മനസ്സ്‌ ആകാശം പോലെ വിശാല മാവണം എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുകയാണ്‌ ചാളകള്‍ ചെയ്യുന്നത്‌. 29 കിളിരോ കിളിരോ പുനം കിളിരോ ... എന്ന കാസര്‍ഗോട്‌ ഭാഗത്ത്‌ പ്രചാര മുള്ള പാഠഭേദത്തിലും ശോകമാണ്‌ സ്ഥായിയായ ഭാവം. എവിടെയിരിക്കും പൂനം കിളിരോ എന്ന ചോദ്യത്തിന്‌ ന്റുമ്മ മടീല്‍ കേറിയിരിക്കും എന്ന പ്രത്യുത്തരവും അമ്മ മരിച്ചാല്‍ അച്ചന്‍ മടീല്‍, അച്ഛന്‍ വീണു മരിച്ചുപോയാല്‍ ചേട്ടത്തിയുടെ മടീല്‌ ചേട്ടത്തീം വീണ്‌ മരിച്ചുപോയാല്‍ പിന്നെ പ്രകൃതിയുടെ മാറില്‍ എന്നിങ്ങനെ പ്രതിവചിക്കുന്ന കിളി,കട്ടയും വീണു മരിച്ചു പോയാല്‍ ആകാശം നോക്കിയിരിക്കു മെന്നും ആകാശം വീണു മരിച്ചുപോയാല്‍ പിന്നെ എവിടെയിരിക്കും എന്ന ചോദ്യ ത്തിന്‌ എല്ലാരും മരിക്കുമ്പം ഞാനും മരിക്കുമെന്നും ഉത്തരം പറയുന്നു. മരണം അനിവാരൃതയാണെന്നും നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ടവര്‍ മരണത്തെ പുല്‍കു മ്പോള്‍ പോലും ആത്മധൈര്യം കൈവിടരുത്‌ എന്നും പ്രകൃതിയിലെ വസ്തു ക്കള്‍ക്കെല്ലാം നാശം സംഭവിക്കാം എന്നുമുള്ള ചിന്തകള്‍ മനസ്സിലേക്ക്‌ പകര്‍ത്ത പ്പെടുന്നു. കുട്ടിയും കിളിയും തമ്മിലുള്ള സംഭാഷണരുപത്തിലുള്ള ഈ പ ാട്ടിലൂടെ ജീവിതത്തിന്റെ നശ്വരതയെ അഥവാ ഈ പ്രകൃതിയും ജീവജാലങ്ങളും ചുറ്റുപാടും എല്ലാം മായയാണ്‌ /മിഥൃയാണ്‌ ശാശ്വതമല്ല എന്ന തത്വചിന്തയെ വളരെ ലളിതമായി കുട്ടിക്ക്‌ മനസ്സിലാവുന്ന ഭാഷയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ഏത്‌ സങ്കടത്തെയും നേരിടാനുള്ള ശക്തിയും കരുത്തും പ്രദാനം ചെയ്യുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ഈ നാടന്‍കുട്ടിപ്പാട്ടിലൂടെ ശ്രമിക്കുന്നു. ഈ പാട്ടിന്റെ മറ്റൊരു പാഠഭേദമായ മുകന്‍ പാടത്തെ നാതന്‍കുഞ്ഞേ എന്ന പാട്ടില്‍ കട്ടയുടയുമ്പോള്‍ അച്ഛന്‍ മടീല്‍, അമ്മമടീില്‍, ആങ്ങളേടെ മടിീല്‍, നാത്തൂന്റെ മടീല്‍ എന്നിങ്ങനെ ഇരിപ്പിടങ്ങള്‍ കത്തൊുന്ന നാതന്‍കുഞ്ഞ്‌ നാത്തൂന്‍ പോയാലേടിരിക്കും? എന്ന ചോദൃത്തിന്‌ എന്റെ വിധി പോലെ ഞാങ്കഴിയും എന്ന ഉത്തരമാണ്‌ നല്‍കുന്നത്‌. “വിധി വിശ്വാസം” മനുഷ്യകുലത്തിന്‍റെ ആരംഭം മുതല്‍ ജീവിതപ്രതീക്ഷയുണര്‍ത്തിയ ഒന്നാണ്‌. എല്ലാം നഷ്ടപ്പെട്ടാല്‍ പിന്നെന്ത്‌? എന്ന ചോദ്യം എന്താണോ എന്റെ വിധി അനുഭവിക്കും എന്ന ദൃഡനിശ്ചയത്തിലെത്തി ക്കുന്നു. വിതച്ചതേ കൊയ്യൂ' വിധിപോലെ വരും” “തലവര നന്നായാല്‍ പേടിക്കാ'” തുടങ്ങിയ പഴമൊഴികള്‍ മനുഷ്യന്‍ വിധിവിശ്വാസത്തിലുള്ള ദൃഡത വ്യക്തമാക്കു ന്നു. ഇവിടെ കിളിയും അതേറ്റുപാടുന്നു. എന്തെല്ലാം പ്രതിബന്ധങ്ങള്‍ നേരിട്ടാലും അത്‌ വിധിയാണ്‌ എന്ന്‌ ആശ്വസിച്ച്‌ കൂടുതല്‍ കരുത്തോടെ വിധിയോട്‌ പൊരുതാ ന്‍ സന്നദ്ധമാക്കുക എന്ന ജീവതായോധനദാഈത്യം നിര്‍വ്വഹിക്കാന്‍ ഈ പാട്ടിന്‌ കഴി യുന്നു. എവിടന്നോ എവിടന്നോ എന്ന പാഠഭേദത്തില്‍ ആലുവാവയലീന്ന്‌ വരുന്ന മധുരസ്മരണകള്‍ അയവിറക്കുന്ന തത്ത വയലെല്ലാം കൊയ്യുമ്പോള്‍ വരമ്പത്തും 29 വരമ്പ്‌ കിളക്കുമ്പോള്‍ ചന്ദനമുകളിലും ചന്ദനം മുറിക്കുമ്പോള്‍ അമ്മച്ചിയുടെ മടീലും അമ്മച്ചി മരിക്കുമ്പോള്‍ അച്ഛന്റെ മടീലും അച്ഛന്‍ മരിക്കുമ്പോള്‍ മാനത്തെ മറനോക്കി പറന്നുപോകും എന്നും പ്രതിവചിക്കുന്നു. ഇവിടെ മാനമിടിഞ്ഞാല്‍ എവിടിരിക്കും എന്ന ചോദ്യത്തിന്‌ എന്റെ വിധിപോലെ ഞാന്‍ കഴിയും എന്ന്‌ ഉത്തരം പറയുന്ന തത്തയുടെ നിസ്സഹായാവസ്ഥ വ്യക്തമാണ്‌. ആലുവാവയലീന്ന്‌ വരുന്ന തത്ത ഏറെ സന്തോഷവതിയാണ്‌. വയ ലെല്ലാം പൂവും കായുമാണ്‌ എന്ന ഉത്തരം ജീവിതത്തിന്റെ ഐശ്വര്യത്തെയും സമൃഭ്ധിയെയും സൂചിപ്പിക്കുന്നു. കാരണം നെല്ല! പൂത്ത്‌ ഇളം കതിരാവുമ്പോള്‍ ക്രതിച്ച്‌ സുഭിക്ഷമായി ആഹരിച്ച്‌ കഴിഞ്ഞുകൂടുകയായിരുന്നു. ഈ കാലം കുട്ടി ക്കാലത്തിന്റെ ഐശ്വരൃസമൃദ്ധിയെക്കുറിക്കുന്നു. പക്ഷേ വയലിലെ നെല്ല്‌ പാക മായി കൊയ്തപ്പോള്‍ വരമ്പത്ത്‌ ഉതിര്‍ന്ന്‌ വീണ നെന്മണികളും തിന്ന്‌ ജീവിച്ച തത്ത പട്ടിണിയും പാരവശ്യവുമില്ലാതെ കളിച്ചുരസിച്ചിരുന്നു. ഈ വരയന്പെല്ലാം കിളച്ചപ്പോള്‍ ചന്ദനമൂട്ടില്‍ അതിന്റെ സുഗന്ധവും പറ്റി ചമഞ്ഞിരുന്ന തത്ത യാവ്വന ത്തിന്റെ അമിതവിശ്വാസത്തോടെയും ജീവിക്കുന്നു. എന്നാല്‍ ആ ചന്ദനവൃക്ഷവും വെട്ടിമാറ്റപ്പെടു മ്പോള്‍, ജീവിക്കാനുള്ള ചുറ്റുപാടുകള്‍ നഷ്ടപ്പെടുമ്പോള്‍, തന്റെ പ്രതീക്ഷകള്‍ മങ്ങി ആശ്രിതഭാവത്തെ വീം പ്രാപിക്കുന്നു. എന്നാല്‍ അമ്മയുടെ മടിത്തട്ടിലാണല്ലോ എന്ന ആശ്വാസത്തോടെയിരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ അമ്മയുടെ മരണം ഉാക്കിയ മുറിവ്‌ ആഴമേറിയതാണ്‌. സുരക്ഷിതബോധം നഷ്ട പ്പെട്ട തത്ത അച്ചനുല്ലോ എന്ന ആശ്വാസത്തിലെങ്കിലും കരഞ്ഞുകെട്‌ ജീവിക്കും. എന്നാല്‍ ആ ആശ്രയവും നഷ്ടപ്പെടുമ്പോള്‍ ശുന്യാകാശത്തെ നോക്കി എവിടെ യെങ്കിലും തല ചായ്ക്കാനൊരു മറ കിട്ടുമോ എന്നന്വേഷിച്ച്‌ പറക്കുന്നു. എന്നാല്‍ മാനവും ഇടിഞ്ഞുപോയാല്‍ പിന്നെ എന്തുചെയ്യും എന്ന ചോദ്യത്തിന്‌ എന്റെ വിധി പോലെ ഞാന്‍ കഴിയും എന്ന പ്രത്യുത്തരമാണ്‌ തത്ത നല്‍കുന്നത്‌. ഇവിടെ ചന്ദനം മുറിക്കുക എന്നതിലൂടെ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൂചിതമാകുന്നതു പോലെ മാനമിടിയുക എന്നതിലൂടെ “അഭിമാനം നഷ്ടപ്പെടുക' എന്ന ഒരു സ്ര്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൌര്‍ഭാഗ്യകരമായ അവസ്ഥ സൃഷ്ടിക്ക പ്പെടുക എന്നതും സൂചിതമാകുന്നു, കുട്ടിക്കാലത്തെ ഐശ്വര്യവും യാവ൮ൃവനകാ ലത്തെ ചമയവും പിന്നീട്‌ വന്ന നിസ്സഹായാവസ്ഥയും ഒരു സ്ര്രീയുടെ ജീവിത ചലനം തന്നെയാണ്‌. “തത്ത' സൌന്ദര്യത്തിന്റെ പ്രതീകമാണ്‌. തത്തമ്മയുടെ ചെഞ്ചു്‌ ഒരു കാവ്യസങ്കല്പം തന്നെയാണ്‌. അതിനാല്‍ നാതന്‍കുഞ്ഞിന്റെ ദു:ഖത്തിലൂടെ അനാഥത്വം ഒരു പെണ്‍കുട്ടിയില്‍ സൃഷ്ടിക്കുന്ന നിസ്സഹായാവസ്ഥയും ശോകാര്‍ദ്രജീവിതവും തന്നെയാണ്‌ വിവക്ഷിതം. എന്ത്‌ തന്നെ വന്നാലും തളരാതെ 30 ജീവിക്കണം എന്ന അഭിവാഞ്ജയാണ്‌ എന്റെ വിധിപോലെ ഞാന്‍ കഴിയും എന്ന ഉത്തരത്തിലൂടെ പ്രകടമാവുന്നത്‌. ഈ പാഠഭേദങ്ങളിലെല്ലാം ജീവിതത്തോടുള്ള അഭിനിവേശവും എന്തും നേരിടാനുള്ള മനോധൈര്യവും പ്രകടമാവുന്നു. ആദ്യ പാഠഭേദത്തില്‍ കുഞ്ഞ മ്മാരെ അഥവാ ആണ്‍കുട്ടിയെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌. അവന്‍ ആകാ ശത്തിനതിരില്ല എവിടെയെങ്കിലും ചെന്ന്‌ ജീവിക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നു. രാം പാഠഭേദത്തില്‍ ആകാശവും വീണ്‌ മരിച്ചാല്‍ ഞാനും മരിക്കുമെന്ന്‌ പ്രതിവചി ക്കുന്ന കുട്ടി മൂന്നാം പാഠഭേദത്തില്‍ വിധിവിശ്വാസത്തില്‍ അര്‍പ്പിക്കുന്നു. മൂന്നാം പാഠഭേദം നാതന്‍ കുഞ്ഞിനോടാണെങ്കില്‍ നാലും അഞ്ചും പാഠഭേദങ്ങള്‍ തത്തയോടാണ്‌. ഇവ ഒരു പെണ്‍കുട്ടിയും കിളിയും തമ്മിലുള്ള സംഭാഷണരൂപ ത്തിലാണുള്ളത്‌. ഇതിലെ മാനമിടിയുക' എന്ന പ്രയോഗം ഒരു സ്ര്രീയുടെ/ പെണ്‍കുട്ടിയുടെ ഏറ്റവും വിലപ്പെട്ടതായി കരുതുന്ന ചാരിത്ര്യം നഷ്ടപ്പെടലിനെ സൂചിപ്പിക്കുന്നു. അനാഥത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ജീവിതത്തിന്റെ ഗതിമാറ്റ വുമാണ്‌ ഈ പാഠഭേദങ്ങളിലെല്ലാം പ്രകടമാകുന്നത്‌. കാലദേശഭേദങ്ങള്‍ക്കും ലിംഗ ഭേദത്തിനും അനുസരിച്ച്‌ വരുന്ന മാറ്റങ്ങള്‍ ഈ പാട്ടുകളിലും ദൃശ്യമാണ്‌. എന്നാല്‍ അര്‍ത്ഥതലത്തില്‍ ഒന്നുതന്നെയായതിനാല്‍ ഇവക്ക്‌ പാഠഭേദത്വം കല്പിക്കാം. മാധ്ത മല്ല ഇവയിലെല്ലാമുള്ള താളം സമാനമാണ്‌ എന്നതും ശ്രദ്ധേയമാണ്‌. 13. അടയ്ക്കാചെചപ്പി 1. അടക്കാച്ചെപ്പിലുരിയരിവെച്ചു പാപ്പാനുു പാര്‍വ്വതിയുു പ്രന്താന പടിഞ്ഞിരുന്നു വേലിമ്മക്കൊച്ച നിരന്നിരുന്നു ശങ്കരന്‍ നമ്പൂതിരി ഷോളയാര്‍ 2. അടക്കാത്തെഠില്‍ ഉരിയരിവെച്ചു പാര്‍വ്വതിയുു പാപ്പാനു 30 വേലിമ്മേല്‍ കൊക്ക്‌ നിരന്നിരുന്നു പ്രന്താന പടിഞ്ഞിരുന്നു ഗംഗ-പറപ്പൂര്‍ 3. അടയ്ക്കാത്തെഠിലുരിയരിവെച്ചു പാപ്പാനുു പാര്‍വ്വതിയുു പ്രന്താന പടിഞ്ഞിരുന്നു മഠത്തിലെ പാപ്പിയും മക്കളും ബാക്കി ദേവകി-അരീക്കാട്‌ 4. കഥ കഥയമ്മേ കാനകത്തമ്മേ അടായ്ക്കാതെഠില്‍ ഒഴക്കരിവെച്ചു ചീഞ്ഞളിഞ്ഞു രാമോനേോി കൂമോനുു കൂമത്തി മക്കള്‍ നൂറാളു വേലിക്കിത്തത്ത നെരന്നിരുന്നു പ്രന്താന പടിഞ്ഞിരുന്നു പിന്നേം കെടക്ക്ണ്‌ എട്ടുതൊട്ടിച്ചോറ്‌ ദേവകി-അരീക്കാട്‌ 5. ഒരു നെല്ലുകുത്തി രരികു ചട്ടീലിട്ടു, മുട്ട പൊരിച്ചു കപ്യാരു കത്തനാരു വേലിയ്ക്കച്ചക്കീം മക്കളുമുു പ്രന്താന പടിഞ്ഞിരുന്നു നീര്‍ക്കോലിച്ചാത്തന്‍ നീരുന്നു പിന്നേം കെടക്ക്ണു കട്ടിന്‍ കീഴെ പൊട്ടക്കലത്തില കട്ടച്ചോറ്‌ മേരി അയിര്‍കുന്നം കാസര്‍ഗോഡ്‌ ശങ്കരന്‍നമ്പൂതിരിയില്‍ നിന്ന്‌ ലഭിച്ച പാട്ടില്‍ അടയ്ക്കാച്ചെ പ്പില്‍ ഉരുയരിയേ വെച്ചുള്ളൂ എന്നതിലൂടെ വളരെകുറച്ചേ ഉായിരുന്നുള്ളൂ എന്ന്‌ സൂചിതം. പാപ്പാനും പാര്‍വ്വതിയും പ്രന്ത്‌ ആനകളും പടിഞ്ഞിരുന്നറിട്ടും വേലി ക്കലെ കൊച്ച (തത്ത) നിരന്നിരുന്ന്ിട്ടും ആര്‍ക്കും തികയാതിരുന്നില്ല. അഥവാ 'ഉള്ളത്കെ്‌ ഓണം പോലെ” ജീവിച്ചു എന്ന്‌ സാരം. ഇവിടെ ഉള്ളതു കെഴ്‌ തൃപ്തി പ്പെട്ട്‌ ജീവിക്കണം എന്ന സന്ദേശവും മനസ്സാണ്‌, അതിന്റെ തൃപ്തിയാണ്‌ ഏറ്റവും വലുത്‌ എന്ന യാഥാര്‍ത്ഥ്യവും പകരപ്പെടുന്നു. ഉഗ്രപുരം സ്വദേശി ദേവകിയില്‍ നിന്നും കിട്ടിയ പാഠഭേദത്തില്‍ അടയ്ക്കാ ത്തേഠില്‍ വെച്ച ഉരിയരി പാപ്പാനും പാര്‍വ്വതിയും പ്രന്താനയും വെങ്കിലും പാപ്പി യും മക്കളും ബാക്കിയായി. സദ്യയുടെ സമൃദ്ധിയിലും ആളുകള്‍ക്കുപുറമെ മൃഗ 30 ങ്ങള്‍ക്ക്‌ പോലും അതിന്റെ ഗുണം ലഭിച്ചുവെങ്കിലും മഠത്തിലെ പാപ്പിയും മക്കളും പട്ടിണിയായിരുന്നു എന്ന യാഥാര്‍ത്ഥ്യം സമൃദ്ധിയിലും ദാരിദ്ര്യം എന്ന വസ്തുതയെക്കുറിക്കുന്നു. “മഠത്തിലെ പാപ്പി' എന്നതിലൂടെ “ഉന്നതകുലജാതയായ, സവര്‍ണ കുടുംബാംഗമായ പാപ്പിയുടെ ദാരിദ്ര്യമാണ്‌ പ്രത്യേ കമായി പരാമര്‍ശിക്ക പ്പെടുന്നത്‌. എല്ലാ സമൃദ്ധിയിലും വാഴുന്നവര്‍ എന്ന്‌ പുറംലോകം വ്യാഖ്യാനിച്ച കുടുംബങ്ങളില്‍ പോലും ചില ആളുകള്‍ ദരിദ്രനാരായണന്മാരായി ഉായിരുന്നു എന്ന സൂചനയാണിവിടെയുള്ളത്‌. കഥകഥയമ്മേ എന്ന്‌ തുടങ്ങുന്ന തൃശ്ശൂര്‍ മലപ്പുറം ഭാഗങ്ങളില്‍ പ്രചാരത്തി ലുഠയിരുന്ന ഈ പാഠഭേദം ഒരു സദ്യയുടെ വിശേഷങ്ങളെക്കുറിച്ച്‌ കാനകത്തമ്മ യോട്‌ വിവരിക്കുന്ന തരത്തിലാണുള്ളത്‌. അടക്കാത്തെില്‍ ആകെ ഒഴക്ക്‌” (ഉരിയു ടെയും പകുതി) അരിയേ വെച്ചുള്ളൂു. എന്നിട്ടും രാമോനും കൂമോനും കുമത്തീം മക്കളും അങ്ങനെ നൂറുക്കണക്കിന്‌ ആളുകളും വേലിക്കലുള്ള തത്തകളും പ്രന്താന കളും പടിഞ്ഞിരുന്നിട്ടും എട്ടുതൊട്ടിച്ചോറ്‌ ബാക്കിയായി. സദ്യയുടെ സമൃദ്ധി യില്‍ മനുഷ്യരും ചുറ്റുപാടുമുള്ള ജീവജാലങ്ങളും തൃപ്തിയായി ഉ എന്നതും ഇനിയും ധാരാളം പേര്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണം ബാക്കിയ്്‌ എന്നതും വസ്തുത യാവാമെങ്കിലും വ്യംഗൃമായി സദ്യയുടെ രുചിയില്ലായ്മയെ അപഹസിക്കുകയാണി വിടെ. അരി വെന്ത്‌ ചീഞ്ഞളിഞ്ഞുപോയതിനാല്‍ ഇത്രയേറെ ആളുകള്‍ ഒഉിട്ടും “ഒഴ ക്കരി' ചോറ്‌ തീര്‍ന്നില്ല എന്ന്‌ മാത്രമല്ല ധാരാളം ബാക്കിയു' എന്നതിലൂടെ “സദ്യ അത്രക്ക്‌ ഗംഭീരമായിരുന്നു” എന്ന പരിഹാസം വ്യക്തമാവുന്നു. ഒരു നെല്ലുകുത്തി എന്ന പാഠഭേദത്തില്‍ അരിവെച്ചതിനൊപ്പം ചട്ടീലിട്ട്‌ മുട്ടപൊരിച്ചു എന്നതിലൂടെ സദ്യയില്‍ പോലും മിശ്രഭോജനത്തിന്‌ വന്ന പ്രാധാന്യത്തെക്കുറിക്കുന്നു. “കപ്യാരു, കത്തനാരു” എന്ന പരാമര്‍ശത്തിലൂടെ ക്രിസ്തുമതത്തിന്റെ പ്രചാരവും പ്രാദേശികമായി വന്ന മേല്‍ക്കൈയും സ്പഷ്ടമാകുന്നു. 'വേലിക്കച്ചക്കീം മക്കളും” എന്നതിലൂടെ ഇവരുടെ ആശ്രിതവ്ൃന്ദങ്ങള്‍ അഥവാ കാവല്‍ക്കാരായി സാധാരണക്കാര്‍ മാറി എന്ന്‌ സാരം. ആന മുതല്‍ നീര്‍ക്കോലിച്ചാത്തന്‍ വരെയുള്ള ജീവികള്‍ എല്ലാം ളു തൃപ്തിപ്പെട്ടു എന്നതിലൂടെ ഉള്ള നെല്ല്‌ ((പകൃതിവസ്തു) കൌ സകലരും തൃപ്തിപ്പെട്ടു ജീവിക്കുന്നു എന്നത്‌ സന്തോഷത്തിന്റെ സന്ദേശമാണ്‌ നല്‍കുന്നത്‌. ഇനിയും കട്ടിന്‍കീഴെ കട്ടച്ചോറ്‌ ബാക്കിയു എന്നത്‌ ഇനിയും ആവശ്യപ്പെടുന്നവര്‍ക്ക്‌ ലഭ്യമാണ്‌ എന്ന്‌ വൃക്തമാക്കുന്നു. കട്ടിന്‍കീഴെ ചോറ്‌ സൂക്ഷിച്ചത്‌ പൊട്ടക്കലത്തിലാണ്‌ എന്ന പരാമര്‍ശം മനുഷ്യന്റെ ശ്രദ്ധയില്ലാത്ത കൈകാര്യവും അവനവന്റെ സൌകര്യത്തിനും സ്വാര്‍ത്ഥതയ്ക്കും വോിയുള്ള കരുതലുമാവുമ്പോള്‍ 30 അത്‌ പെച്ചു കലം പൊട്ടയായതു പോലെ നെല്ല! തന്ന ഭുമിയും ഉപയോഗശൂന്യമാവും എന്ന്‌ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. അടയ്ക്കാത്തെഠില്‍ വെച്ച ഒഴക്കരി കെട്യോളും കുട്യ്യോളും തോട്ടികള്‍ അഥവാ വേലക്കാരും ഉ. രാജാവ്‌, അദ്ദേഹത്തിന്റെ കാര്യക്കാരായ മേനോന്‍, നായര്‍ തുടങ്ങിയവര്‍, കലാകാരന്മാരായ നമ്പ്യാര്‍, നങ്ങ്യാര്‍, നമ്പിടി കുമ്പിടി, ചേനാര്‍, ചേത്യാര്‍ തുടങ്ങിയ അവര്‍ണ്ണ--സവര്‍ണ്ണവിഭാഗക്കാരെല്ലാം ളു തൃപ്തിപ്പെട്ടു. ഇതരവിഭാഗക്കാരനായ മേത്തന്‍മാപ്പിളയും സ്വന്തക്കാരും ബന്ധക്കാരും നെറഞ്ഞിരുന്നുു. പ്രന്താനകള്‍, വേലിക്കലെ തത്തകള്‍, നീര്‍ക്കോലിച്ചാത്തന്‍ തുടങ്ങിയ പ്രകൃതിജീവികളെല്ലാം തൃപ്തരായി. അവസാനം വെച്ചവനും വിളമ്പിയവനും ഉിട്ടും പാത്രം നിറച്ചും ചോറ്‌ ബാക്കിയു്‌. ഇവിടെ സമൃദ്ധിയുടെ നിറവും സാമുദായികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളില്ലാത്ത വിതരണവും തുല്യതാസങ്കല്പവും വ്യക്തമാണ്‌. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ കാഴ്ചപ്പാടിനെ അഥവാ സമൃദ്ധിയുടെ സമത്വവും സാഹോദര്യവും ആഗ്രഹിച്ചു ഒരു ജനതയുടെ സ്വപ്നമോ സങ്കല്പങ്ങളോ ആവാം ഈ പാട്ട വെളിപ്പെടുത്തുന്നത്‌. വെച്ചവനും വിളമ്പിയവനും അവസാനം ഉ എന്നതിലൂടെ സദ്യയില്‍ പ്പോലും അതിഥികളെ ഈട്ടിയതിനുശേഷം മാത്രമേ വീട്ടുകാര്‍ കഴിച്ചിരുന്നുള്ളൂ എന്ന നാട്ടുനടപ്പ്‌ വ്യക്തമാവുന്നു. സമൃദ്ധിയുടെ നിറവും അതിന്നിടയില്‍പ്പോലും ചിലര്‍ക്ക്‌ വരുന്ന ദാരിദ്രരവുമാണ്‌ ഈ പാഠഭേദങ്ങളിലെല്ലാം പ്രമേയം. സമത്വം, സാഹോദര്യം എന്ന കാഴ്ചപ്പാടിനെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമാണ്‌ ഇതിലെ ആശയം. കാലദേശ ഭേദങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകളും ഭാഷാവ്യതിയാനങ്ങളും സംഭവി ചിട്ടുങ്കിലും അര്‍ത്ഥതലത്തില്‍ സമാനമായതിനാല്‍ ഇവക്ക്‌ പാഠഭേദത്വം കല്പി ക്കാം. 14. ഓണം വന്നോണം 1. ഓണം വന്നോണം വന്നീ വിരള്‍ എങ്ങനെ ഉണ്ണയമെനിവീടര്‍ കടു വാങ്ങിച്ചുണ്ണ്യമെന്നീവിരള്‍ എങ്ങനെ വീട്ടുമെന്നീവിരള്‍ പണിചെയ്ത്‌ വീട്ടുമെന്നീവിരള്‍ ചെറിയേത്‌ - മ്മൈത 2. ഓണമെന്നോണമെന്നൊരുത്തന്‍ എങ്ങനെ കയ്ക്കുമെന്നൊരുത്തന്‍ കടംവാങ്ങിക്കയ്ക്കുമെന്നൊരുത്തന്‍ 30 എങ്ങനെ വീട്ടുമെന്നൊരുത്തന്‍ കള്ളനെങ്കിലും ദുഷ്ടനെങ്കിലും ഞാന്‍ തീര്‍ത്തോളാമെന്നൊരുത്തന്‍ ഗൌതം - കയ്യേരിക്കല്‍ 3. ഓണം വന്നോണം വന്നീവിരല്‍ എങ്ങനെയുണ്ണുമെന്നീവിരല്‍ കടംമേടിച്ചുണ്ണുമെന്നീ വിരല്‍ ഏങ്ങനെവീട്ടുമെന്നീവിരല്‍ കൊച്ചെങ്കിലും കുരുടെങ്കിലും കൊച്ചുതുമ്പാകിളച്ച്‌ വീട്ടുമെന്നീ വിരല്‍ (സി.പി. ആന്‍ഡ്രൂസ്‌) “ഓണം വന്നോണം വന്നീ വിരള്‍ എങ്ങനെ ഉണ്ണുമെന്നീ വിരള്‌' എന്നതി ലൂടെ ഓണം വന്നു എന്ന സന്തോഷത്തോടൊപ്പം എങ്ങനെ ഓണമുണ്ണും എന്ന വിഷമതയും മനസ്സിലെത്തുന്നു. “ഓണം ഉണ്ണണം” എന്ന തീരുമാനവും അത്യാവ ശ്യമെങ്കില്‍ കടം വാങ്ങിച്ചാലും പ്രശ്നമല്ല എന്ന ദൃഡ്മതയും വ്യക്തമാണ്‌. അപ്പോ ഴേക്കും എങ്ങനെ കടം വീട്ടും” എന്ന മറുചിന്ത അലട്ടിയപ്പോള്‍ എന്തൊക്കെ വിഷ മതകള്‍ നേരിട്ടാലും പണി ചെയ്ത്‌ വീട്ടാം” എന്ന ദൃഡനിശ്ചയം അംഗുരിക്കുകയും ചെയ്തു. ഓണത്തിന്‌ പോലും ദാരിദ്രത്തിന്റെ പരകോടിയില്‍ നില്ക്കുന്ന ഈ കുടുംബചിത്രം ഒരു കാലഘട്ടത്തിലെ കേരളത്തിലെ അടിയാളവര്‍ഗ്ഗത്തിന്റെ ദയനീ യചിത്രണമാണ്‌. ഓണം, ഇല്ലായ്മ, ഓണസദ്യ, കടം, കടംവീട്ടല്‍, പണി എന്നിങ്ങ നെയുള്ള വിഷയസംഘര്‍ഷത്തില്‍പ്പെട്ടുഴലുന്ന, ഗാര്‍ഹിക്ചുമതലകള്‍ തന്റെ ചുമ ലില്‍ ഏറ്റുന്ന കുട്ടിയുടെ മനസ്സും ഒപ്പം എന്തെല്ലാം പ്രശ്‌നങ്ങളുങ്കിലും സധൈര്യം നേരിടണം എന്ന ആത്മവിശ്വാസവുമാണിവിടെ പ്രകടം. “വിരള്‌' എന്ന പ്രയോഗം മനസ്സിന്റെ വിവിധ സംഘര്‍ഷങ്ങളുടെ പ്രതീകമാവാം. പന്നിക്കോട്‌ പ്രചാരത്തി ലുള്ള ഈ പാട്ട്‌ ചെറിയേത്‌ തന്നതാണ്‌. കയ്യേരിക്കല്‍ ഗൌതമിന്റെ ശേഖരണത്തില്‍ നിന്ന്‌ ലഭിച്ച ഈ പാട്ട്‌. 'ഓണമെ ന്നോണമെന്നൊരുത്തന്‍” എന്നാണ്‌ തുടങ്ങുന്നത്‌. ഈ പാഠഭേദത്തില്‍ എങ്ങനെ വീട്ടുമെന്ന ഒരുത്തന്റെ ചോദ്യത്തിന്‌ “കള്ളനെങ്കിലും ദുഷ്ടനെങ്കിലും ഞാന്‍ തീര്‍ത്തോളാം' എന്ന ദൃഡാനിശ്ചയം (പ്രകടമാക്കുന്നു. ദാരിദ്രത്തിന്റെ പടുകുഴി യില്‍ വീണ്‌, തന്റെ വിശപ്പിന്റെ കാഠിന്യത്താല്‍ കതെടുത്തപ്പോള്‍ കള്ളനും ദുഷ്ടനുമായി സമൂഹം വിധിയെഴുതി. എങ്കിലും ഓണം കടം വാങ്ങിയെങ്കിലും കഴിക്കണം എങ്ങനെ വീട്ടുമെന്ന ചോദ്യത്തിന്‌ ഉത്തരം കത്തൊന്‍ ആയില്ല. കാരണം തനിക്ക്‌ ഈരുവിലക്കായതിനാല്‍ നാട്ടില്‍ പണികിട്ടില്ല. ഇധ്രയൊക്കെയാ യാലും ഓണം കഴിക്കാന്‍ ആരെങ്കിലും സഹായിക്കാതിരിക്കില്ല എന്ന വിശ്വാസവും 30 എങ്ങനെയെങ്കിലും വീട്ടാം എന്ന ആത്മവിശ്വാസവും പ്രകടമാണ്‌. ഇവിടെ അതിക ഠിനമായ ദാരിദ്രയത്തോടൊപ്പം സമൂഹത്തിന്‌ ഈ തീപ്പരിഷ്‌കളോടുള്ള സമീപനവും വ്യക്തം. കള്ളന്‍”, ദുഷ്ടന്‍”, എന്ന മുദ്രകുത്തല്‍ ആകെയുള്ള ആശ്രയമായിരുന്ന കൂലിപ്പണികൂടി നഷ്ടപ്പെടുത്തിയെന്ന സൂചന അധികാരക്േേന്ദ്രീ കരണത്തെയും ശിക്ഷാവിധികളെയും സൂചിപ്പിക്കുന്നു. സി.പി. ആന്‍ഡ്രൂസ്‌ കായികപരിശീലനങ്ങള്‍ എന്ന പുസ്തകത്തില്‍ (പുറം 70൫) ഉദാഹരണമായി കൊടുത്തിട്ടുള്ള പാഠാന്തരത്തില്‍ “കൊച്ചെങ്കിലും കുരുടെ ങ്കിലും കൊച്ചുതുമ്പാ കിളച്ച്‌ വീട്ടു'മെന്ന പ്രയോഗം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിവന്ന ഒരു കുരുടനായ കൊച്ചുകുട്ടിയുടെ അവസ്ഥയാണ്‌ കാണിക്കുന്നത്‌. എന്തൊക്കെയായാലും ഓണം ഉണ്ണണമെന്ന തീരുമാനവും തന്റെ കൊച്ചുതുമ്പാകെഴ്‌ പണിചെയ്ത്‌ വീട്ടുമെന്ന വിശ്വാസവും അവനെ ഏത്‌ സാഹച ര്യത്തെയും നേരിട്ട്‌ ജീവിക്കാനുള്ള പ്രാപ്തിയെക്കുറിക്കുന്നു. “കുരുടന്‍” എന്നതി ലൂടെ വികലാംഗന്റെ പ്രയാസങ്ങള്‍ പോലും ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത, സമൂഹത്തെ പരിഹസിക്കുന്നു. ശാരീരിക പ്രയാസങ്ങള്‍ ഉള്ള, അധികം അറിവും അനുഭവജ്ഞാനവും ഇല്ലാത്ത കൊച്ചുകുട്ടിയില്‍പ്പോലും ജീവിതത്തോട്‌ അഭിനി വേശവും എന്തും നേരിടാനുള്ള തന്റേടവും ഉായിരുന്നു എന്ന്‌ അവസാനവരികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ദാരുണ നിമിഷത്തിലും സമൂഹം പാലിക്കുന്ന മനനം ജന്മികുടിയാന്‍ കാലഘട്ടത്തിന്റെ അടിയാളവിഭാഗ?*ത്തിന്റെ ദുസ്സഹജീവി തത്തെ തീക്ഷ്ണമായി വെളിപ്പെടുത്തുന്നു. ഈ മൂന്ന്‌ പാട്ടുകളും താളം അര്‍ത്ഥം ഭാഷ എന്നീ തലങ്ങളില്‍ സമാനമായതിനാല്‍ പാഠഭേദത്വം കലപിക്കാവുന്നതാണ്‌. ഇങ്ങനെ കടം വാങ്ങി ആഘോഷിച്ച ഓണമാണ്‌ ഈ പാട്ടിന്റെ തുടര്‍ച്ച എന്ന്‌ പറയാവുന്ന ഒന്നാം ഓണം എന്ന പാട്ടില്‍ കാണുന്നത്‌. 4. ഒന്നോണം നല്ലോണം രഠറോണം കഠോണം മൂന്നോണം മുക്കിമൂളി നാലോണം നക്കീം തൊട്ച്ചും അഞ്ചോണം പിഞ്ചോണം ചക്കി കിഴക്കുമ്പാടം കുടുംബത്തിലെ കടുത്ത ദാരിദ്ര്യത്തെ വെളിപ്പെടുത്തുന്ന ഈ പാട്ട്‌ കിഴക്കു മ്പാടത്ത്‌ ചക്കിയില്‍ നിന്ന്‌ ലഭിച്ചതാണ്‌. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പ ഴമൊഴി ഓണത്തിന്റെ പ്രാധാന്യത്തെയും ജനകീയതയെയും വൃക്തമാക്കുന്നു. ഒന്നാം ഓണം നല്ല ഓണമായി കൊടി. വലിയ തെറ്റില്ലാതെ അത്യാവശ്യം വിഭവ ങ്ങളോടെ ആഘോഷിച്ചു. രാമത്തെ ഓണത്തിന്‌ നിവൃത്തിയില്ലാഞ്ഞപ്പോള്‍ ക 30 ണം അഥവാ തലേ ദിവസത്തേതില്‍ ബാക്കിയുള്ളത്‌ കെറ്‌ കഴിച്ചുകൂട്ടി. മൂന്നാം ഓണം പട്ടിണിവക്കിലെങ്കിലും മുക്കിയും മൂളിയും എന്തെങ്കിലുമൊക്കെ ഒപ്പിച്ച്‌ വെഷമിച്ച്‌ കഴിച്ചുകൂട്ടി. എന്നാല്‍ നാലാം ഓണം ശരിക്കും പട്ടിണിയായി. വിശ പ്പിന്റെ കാഠിന്യത്താല്‍ നക്കീം തൊട്ച്ചും കഴിച്ചുകുട്ടി വന്നു. അഞ്ചാം ഓണമോ അതു പോലുമില്ലാതെ മുഴുപ്പട്ടിണിയും ഇവിടെ സമൃദ്ധിയുടെയും സാഹോദരൃത്തി ന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശം കാലാകാലങ്ങളായി പ കരുന്ന ഓണത്തിന്റെ യാഥാര്‍ത്ഥ്യമാണ്‌ വെളിപ്പെടുന്നത്‌. ദാരിദ്രം എന്ന സമസ്യയെ ഇതിനേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ പ്രയാസമാണ്‌. ഈയടുത്ത കാലം വരെ നിലനിന്നിരുന്ന ജന്മിവ്യവസ്ഥയുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ അടിയാളവര്‍ഗ്ഗത്തിന്റെ ഓണത്തിന്റെ ദയനീയത സ്പഷ്ടമാക്കുന്നത്‌ ജന്മികുടി യാന്‍ അന്തരത്തിന്റെ ദൈര്‍ഘ്യമാണ്‌. 15. പെയ്യട്ടെ മഴ പെയ്യട്ടെ 1. പെയ്യട്ടെ മയ പെയ്യട്ടെ അയ്യപ്പാ മയ പെയ്യട്ടെ പുഞ്ചപ്പാടം നെറയട്ടെ പത്തോ നൂറോ കിട്ടട്ടെ മടപ്പള്ളി ശാന്ത 2. പെയ്യട്ടെ മയ പെയ്യട്ടെ അയ്യയ്യാ മയ പെയ്യട്ടെ പുഞ്ചപ്പാടം നെറയട്ടെ പത്തും നൂറും കിട്ടട്ടെ ഇടിച്ചു പീയ്ഞ്ഞ പായസം കണ്ണും പൊത്തി മൂക്കോളം കൊച്ചുനാരായണപിള്ള 3. പെയ്യട്ടേ മഴ പെയ്യട്ടേ അയ്യയ്യാ മഴ പെയ്യിട്ടേ പെയ്യട്ടേ മഴ പെയ്യട്ടേ പുഞ്ചപ്പാടം നനയട്ടേ പെയ്യട്ടേ മഴ പെയ്യട്ടേ പുഞ്ചപ്പാടം കൊയ്യട്ടേ പെയ്യട്ടേ മഴ പെയ്യട്ടേ പത്തോ നൂറോ കിട്ടട്ടേ പെയ്യട്ടേ മഴ പെയ്യട്ടേ പത്തായങ്ങള്‍ നിറയട്ടേ സ്വപ്ന ചാത്തമംഗലം 30 കൃഷി മുഖ്യജീവതോപാധിയായി സ്വീകരിച്ച കുടുംബങ്ങളുടെ പ്രാര്‍ത്ഥന യാണ്‌ മടപ്പള്ളി ശാന്തയില്‍ നിന്ന്‌ ലഭിച്ച ഈ പാട്ടിലൂടെ കാണുന്നത്‌. വേപോല മഴകിട്ടി പുഞ്ചപ്പാടം നിറയെ വിളഞ്ഞ്‌ പത്തായങ്ങള്‍ നിറയുവോളം കൊയ്താലേ തങ്ങള്‍ക്ക്‌ അരവയറെങ്കിലും നിറയാന്‍ മാത്രം കിട്ടു. അതുകെഠ്‌ കാലാകാലങ്ങ ളായി കണ്‍ക ദൈവമായി സവര്‍ണഅവര്‍ണ ഭേദമില്ലാതെ ആരാധിക്കുന്ന അയ്യപ്പ സ്വാമിയെ? ഇത്തവണയും നല്ല വിളവ്‌ കിട്ടണേ എന്ന അടിയകുട്ടികളുടെ പ്രാര്‍ത്ഥനയാണിത്‌. വെഞ്ഞാറമൂട്‌ കൊച്ചുനാരായണപിള്ളയുടെ ശേഖരത്തിലെ ഈ പാഠഭേദ ത്തില്‍ “ഇടിച്ചുപിഴിഞ്ഞ പായസം കണ്ണും പൊത്തിമൂക്കോളം'” എന്ന വരികള്‍ ശ്രദ്ധേയമാണ്‌. മഴ വേപോലെ കിട്ടി നല്ല വിളവ്‌ കിട്ടിയാലേ “പത്തോ നൂറോ പ റ” പത്തായങ്ങള്‍ നിറഞ്ഞ വകയില്‍ ഒരു വര്‍ഷത്തെ അഷ്ടിക്ക്‌ അഥവാ അടുത്ത കൂലി വരെയുള്ള കാലത്തേക്ക്‌ പ്രതിഫലമായി കിട്ടു. നല്ല വിളവ്‌ ലഭിച്ചാലേ കൊയ്ത്ത്‌കാലത്ത്‌ നല്ല ആഹാരവും ഒപ്പം ഇടിച്ചു പിഴിഞ്ഞ പായസവും ലഭിക്കും. ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ മാദ്രം കിട്ടാറുള്ള ഈ വിശിഷ്ടഭോജ്യ ങ്ങളെ, കണ്ണും പൊത്തി മൂക്കോളം അഥവാ വോുവോളം കഴിക്കാനുള്ള അവസര ങ്ങളെ നഷ്ടമാക്കരുതെ എന്ന്‌ മഴയോട്‌ പ്രാര്‍ത്ഥിക്കുകയാണിവിടെ. “ഇടിച്ചുപി ഴിഞ്ഞ പായസം” എന്നത്‌ പോലും ഇവര്‍ക്ക്‌ അത്യപൂര്‍വ്വമായി ലഭിക്കാറുള്ള ഒന്നാണ്‌ എന്ന്‌ ഈ പാട്ട്‌ ബോധ്യപ്പെടുത്തുന്നു. തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ പ്രച രിച്ചിരുന്ന ഈ പാഠഭേദം സന്തോഷഭരിതമായി മഴയത്ത്‌ തുള്ളിച്ചാടിക്കെൌ്‌ പാടുന്ന താണ്‌. പുഞ്ചപ്പാടം നനയുമ്പോള്‍ മനസ്സിലുണരുന്ന ആഹ്ലാദം കുട്ടിയില്‍ പുഞ്ച പ്പാടം കൊയ്ത്ത്‌ പത്തോ നൂറോ കിട്ടി പത്തായങ്ങള്‍ നിറച്ചാല്‍ തന്റെ കൂരയിലും തീ പുകയും എന്ന സ്വപ്നത്തിലേക്ക്‌ നയിക്കുന്നതാണ്‌. പ്രകൃതിയുടെ കനിവിനായ്‌ കാത്തിരിക്കുന്ന ഒരു ജനതയുടെ വീക്ഷണമാണ്‌ പ്രകടമാവുന്നത്‌. 4. പെയ്യട്ടെ മയ പെയ്യട്ടെ അയ്യയ്യാ മയ പെയ്യട്ടെ പുഞ്ചപ്പാടം നെറയട്ടെ പൂങ്കോയികളും കൂകട്ടെ കുട്ട്യോളാര്‍ത്തു ചിറിക്കട്ടെ ഓലക്കൊടകള്‍ നെറയട്ടെ ചക്കി കിഴക്കുമ്പാടത്ത്‌ കിഴക്കുമ്പാടത്ത്‌ ചക്കി തന്ന ഈ പാട്ടില്‍ പുഞ്ചപ്പാടം നെറയുമ്പോള്‍ ഈ പ്രകൃതിയില്‍പ്പോലും ഉാവുന്ന മാറ്റമാണ്‌ സൂചിതം. പുങ്കോഴികള്‍ സന്തോഷ ത്താല്‍ കൂുവുന്നതിലൂടെ പണിയുള്ള കാലത്തെയും അതിനുസരിച്ചുള്ള ജീവിതചര്യ യെയും ചിട്ടപ്പെടുത്തലിനെയും കുറിക്കുന്നു. അവര്‍ക്കും സുലഭമായി ആഹാരം കിട്ടിയ സന്തോഷവുമാവാം. യജമാനന്റെ വീട്ടില്‍ നിന്ന്‌ കഞ്ഞിയെങ്കിലും കിട്ടുമെ 30 ന്നതിനാൽ കുട്ടികള്‍ക്ക്‌ അരവയറെങ്കിലും നിറയാന്‍ പര്യാപ്തമായ കാലം, അതി ലൂടെ അവരുടെ മനസ്സ്‌ സന്തോഷിച്ച്‌ ജീവിതം ആഫഹ്ലാദകരമാവുന്നതിനാല്‍ ആര്‍ത്തുചിരിക്കാന്‍ ഇടയാവട്ടെ. അതില്‍ ആവേശം പു പാടം നിറയെ ഓലക്കുട കളും ചൂടി പ്രകൃതിയുടെ വരദാനമായ മഴയില്‍ സന്തുഷ്ടിപ്പ്‌ പണിയെടുക്കുന്ന മനോഹരരംഗമാണ്‌ ഈ പാട്ടിലൂടെ ആവിഷ്കൃതമാവുന്നത്‌. പ്രകൃതിയുടെ കനി വിലൂടെ കുട്ടികളും കോഴികളും ആഹ്ലാദിക്കുന്നു എന്നതിലൂടെ എങ്ങും സമൃദ്ധി കളിയാടട്ടെ എന്ന ആശംസയും കാണാം. ഈ പാട്ടില്‍ ആദ്യത്തെ മൂന്ന്‌ പാട്ടുക ളില്‍ നിന്നും വ്യത്യസ്തമായി പല കൂട്ടിച്ചേര്‍ക്കലുകളും വന്നിട്ടുള്ളതിനാല്‍ സ്വത ന്ത്രപാഠമായി കണക്കാക്കാവുന്നതാണ്‌. 16. ചെക്കന്‍ തൊട്ടിട്ട്‌ 1. ഒരിക്കാത്തൊട്ടാ വെരിക്കച്ചക്ക രടോട്ടം തൊട്ടാ തേങ്ങാപ്പൂള്‍ മുന്നോട്ടം തൊട്ടാ മുങ്ങിക്കുളി കൊച്ചുനാരായണപ്പിള്ള 2. ഇപ്പം പുറപ്പെട്ടു ചെക്കന്‍ തൊട്ടിട്ട്‌ മുങ്ങാന്‍ വെള്ളോല്ല്യ ചക്കയ്ക്കുപ്പില്ല കൊച്ചു നാരായണപിള്ള തിരുവനന്തപുരം ഭാഗങ്ങളില്‍ എണ്ണല്‍ക്കളിയില്‍ ഉപയോഗിക്കുന്ന ഈ പ ാട്ടിലൂടെ തൊട്ടുകൂടായ്മ, തീക്കൂടായ്മഃ? തുടങ്ങിയ അനാചാരങ്ങളെ അപഹസി ക്കുന്നു. ചെക്കന്‍ (അവര്‍ണബാലന്‍ - ഈ സമൂഹത്തിന്റെ ആചാരരീതികളെ പഠി ച്ചുവരുന്നവന്‍) തന്നെ വന്ന്‌ തൊട്ടിട്ട്‌ ഒരു മുങ്ങിക്കുളിക്കായി വെള്ളവും അന്വേ ഷിച്ച്‌ നടക്കുന്ന സവര്‍ണ്ണവ്യക്തി മുങ്ങാന്‍ വെളളമില്ലാത്തത്‌ കാരണം ആ ശ്രമം ഉപേക്ഷിച്ച്‌ ഉപ്പില്ലാത്ത ചക്കപ്പോലെ വീട്ടില്‍ തൊട്ടുകൂടായ്മ ആചരിച്ചുകൌൊ ജീവി ക്കുന്നു. ആ നിവൃത്തികേടിനെ ചക്കക്കുപ്പില്ലയെന്നേയുള്ളൂ ഉപ്പിട്ടാല്‍ മതി അഥവാ വെള്ളം കത്തി കുളിച്ചാല്‍ പ്രശ്നം തീര്‍ന്നു എന്ന്‌ സമാധാനിപ്പിക്കുന്നു. കുറിക്കു കൊള്ളുന്ന സാമൂഹ്യവിമർശനം നടത്തുന്നതിലൂടെ അന്നത്തെ സാമുഹ്യചിത്രണ ത്തോടൊപ്പം ഇതിനെതിരെ പ്രതികരിച്ചുകെൌ്‌ ആചാരത്തിലെ കഥയില്ലായ്മ അറിയി ക്കുകകൂടിയാണിവിടെ. 30 തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ പ്രചാരത്തിലൂായിരുന്ന ഈ പാട്ടിലും തൊട്ടു കൂടായ്മ, തീക്കൂടായ്മ തുടങ്ങിയ അനാചാരങ്ങളെ പരിഹസിക്കുകയാണ്‌. നിയന്ത്ര ണമില്ലാത്ത ലൈംഗികജീവിതവും സംബന്ധാദിവ്യവസ്ഥകളും, എന്നാല്‍ പുറമേക്ക്‌ സമൂഹത്തെ ബോധ്യപ്പെടുത്താനെന്നോണമുള്ള മുങ്ങിക്കുളിയും മറ്റ്‌ ആചാരവിധി കളും ക്കിയ അവജഞാബോധമാണിവിടെ സൂചിതം. “അച്ഛന്‍ നമ്പൂരിയെപ്പോലും തൊടാന്‍ സാധിക്കാത്ത കുട്ടി “ചക്ക' കാണിക്കുന്നതി ലൂടെ/ പറയുന്നതിലൂടെ ഈ സമൂഹത്തോടുള്ള പ്രതിഷേധം അറിയിക്കുകയാണ്‌ ചെയ്യുന്നത്‌. എണ്ണിക്കളിക്കുപയോഗിക്കുന്ന ഈ രു പാട്ടുകളിലും ശുദ്ധം, മുങ്ങി ക്കുളി തുടങ്ങിയ ആചാരങ്ങളെ പരിഹസിക്കുന്നു. ജാത്യാചാരങ്ങള്‍ക്കുവോി നില കൊ സവര്‍ണ്ണസമൂഹങ്ങളെ കണക്കറ്റ്‌ പരിഹസിക്കുകയാണിവിടെ. അര്‍ത്ഥത്തെ ആസ്പദമാക്കി ചിന്തിച്ചാല്‍ ഇവ സമാനമാണെങ്കിലും താളം, ഭാഷ എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ പാഠഭേതത്വം കല്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഈ രു പാട്ടുകളും സ്വത്ര്തപാഠങ്ങളാണ്‌. 31 കുറിപ്പുകള്‍ 1. വൈ.എ.സുധാകര റെഡ്ഡി, എം. സെബാസ്റ്റ്യന്‍, ഫോക്ലോര്‍ പഠനം സിദ്ധാന്തതലം, കറന്‍റ്‌ പ 08 6 ബുക്സ്‌, കോട്ടയം, 2004, പുറം. 177. 2. വൈ.എ.സുധാകര റെഡ്ഡി, എം. സെബാസ്റ്റ്യന്‍, ഫോക്ലോര്‍ പഠനം സിദ്ധാന്തതലം, കറന്‍റ്‌ പ 08 6 ബുക്സ്‌, കോട്ടയം, 2004, പുറം. 177. 3. വൈ.എ.സുധാകര റെഡ്ഡി, എം. സെബാസ്റ്റ്യന്‍, കെ.എം. ഭരതന്‍, ഫോക്ലോര്‍ പഠനം സിദ്ധാന്തതലം, കറന്റ്‌ ബുക്സ്‌, കോട്ടയം, 2004, പുറഠ. 173-205. 4. ഡോ.രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, നവചേതന പ്രസ്സ്‌, തിരുവനന്തപുരം, 1986, പുറം. 203-212. 2. എ. ശ്രീധരമേനോന്‍, കേരളസംസ്്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, പുറം. 212-216. 6. എ. ശ്രീധരമേനോന്‍, കേരളസംസ്്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, പുറം. 21. 7. പ്രൊഫ. എസ്‌. അച്യുതവാര്യര്‍, കേരള സംസ്‌കാരം, കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട്ട്‌, തിരുവന ന്തപുരം, 2006, പുറം. 130. 8. കെ.എന്‍. NGEMN, “UGPYANRC BIOIW}o’, കേരളത്തിന്റെ ഇന്നലെകള്‍, സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറം. 385-409. 9. എ. ശ്രീധരമേനോന്‍, കേരളസംസ്്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, പുറം. 213-214. 10. കെ.എന്‍. ഗണേശ്‌, ലിംഗഭേദങ്ങള്‍' , കേരളത്തിന്റെ ഇന്നലെകള്‍, സാംസ്‌കാരിക പ്രസി ദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറഠ. 220. 11. കെ.എന്‍. ഗണേശ്‌, “ലിംഗഭേദങ്ങള്‍”, കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക പ്രസി ദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറഠ. 225. 12. പ്രൊഫ. എസ്‌. അച്യുതവാരൃര്‍, കേരള സംസ്‌കാരം, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവന ന്തപുരം, 2006, പുറം. 119. 13. പി.കെ. ബാലകൃഷ്ണന്‍, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, പൂര്‍ണ്ണ പബ്ലിക്കേ ഷന്‍സ്‌, 1997, പുറം. 346-348. 14. പ്രൊഫ. എസ്‌. അച്യുതവാരൃര്‍, കേരള സംസ്‌കാരം, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവന ന്തപുരം, 2006, പുറം. 131-140. 15. കെ.എന്‍. ഗണേശ്‌, “ലിംഗഭേദങ്ങള്‍”, കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക പ്രസി ദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറഠ. 215. 16. എ. ശ്രീധരമേനോന്‍, കേരളസംസ്്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, alOo. 40. 17. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, കേരളവിജ്ഞാനകോശം, എഡി. ടി.കെ. കൊച്ചുനാരാ യണന്‍, ദേശബന്ധു പബ്ലിക്കേഷന്‍സ്‌, 1987, വുറഠ. 849. 18. ഡോ.എം.വി. വിഷ്ണുനമ്പൂതിരി, ഫോക്ലോര്‍ നിഘു, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരു വനന്തപുരം, 2000, പുറം. 462, 2486. 19. പ്രൊഫ. എസ്‌. അച്യുതവാരൃര്‍, കേരള സംസ്‌കാരം, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവന ന്തപുരം, 2006, പുറം. 97-98. ൧0. എ. ശ്രീധരമേനോന്‍, കേരളസംസ്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, alOo. 103. 21. ഡോ.എം.വി. വിഷ്ണുനമ്പൂതിരി, ഫോക്ലോര്‍ നിഘു, കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌, തിരു വനന്തപുരം, 2000, പുറം. 364, 2496. 22. ഡോ.എം.വി. വിഷ്ണുനമ്പൂതിരി, ഫോക്ലോര്‍ നിഘു, കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌, തിരു വനന്തപുരം, 2000, പുറം. 364, 2497. 23. പ്രൊഫ. എസ്‌. അച്യുതവാര്യര്‍, 'മാവാരതപ്പട്ടര്‍' കേരളസംസ്കാരം, കേരളഭാഷാ ഇന്‍സ്റ്റി റ്യയൂട്ട്‌, തിരുവനന്തപുരം, 2006, പുറം. 99. ൧4. എ. ശ്രീധരമേനോന്‍, കേരളസംസ്‌കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982, alOo. 214. 31 25. കെ.എന്‍. ഗണേശ്‌, അമ്മച്ചിപ്പണം', “ലിംഗഭേദങ്ങള്‍' , കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറം. 219. ൧0. പ്രൊഫ. എസ്‌. അച്യുതവാര്യര്‍, 'മാവാരതപ്പട്ടര്‍' കേരളസംസ്കാരം, കേരളഭാഷാ ഇന്‍സ്റ്റി റ്യയൂട്ട, തിരുവനന്തപുരം, 2006, പുറഠ. 125-126. 27. എ. ശ്രീധരമേനോന്‍, കേരളസംസ്കാരം, നാഷണല്‍ ബുക്സ്പ്റാള്‍, കോട്ടയം, 1982, പുറം. ററ 40. 28. പ്രൊഫ. എസ്‌. അച്യുതവാര്യര്‍, 'മാവാരതപ്പട്ടര്‍' കേരളസംസ്കാരം, കേരളഭാഷാ ഇന്‍സ്റ്റി റ്യയൂട്ട, തിരുവനന്തപുരം, 2006, പുറം. 125-130 29. കെ.എന്‍. ഗണേശ്‌, അമ്മച്ചിപ്പണം', “ലിംഗഭേദങ്ങള്‍', കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍, 1997, പുറഠ. 224. 31 അധ്ധ്യായം അഞ്ച്‌ നാടന്‍കുട്ടിപ്പാട്ടുകളിലെ ചിന്താലോകം കൊച്ചുകുട്ടികളുടെ കളിപ്പാട്ടുകള്‍ മുതല്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിക്കുപയോഗിക്കുന്നവവരെ അടങ്ങുന്ന ഒരു ബൃഹത്ശേഖരമാണ്‌ നാടന്‍കുട്ടിപ്പാട്ടിന്റേത്‌. ലഭ്യമായ പാട്ടുകളില്‍ ഉള്ളടക്കം കെഠും സ്വഭാവം കെറും പ്രസക്തമെന്നുതോന്നുന്ന പാട്ടുകളാണ്‌ ഇവിടെ സാമാന്യ സ്വഭാവത്തിലുള്ള അപ്ഗ്ര ഥനത്തിന്‌ വിധേയമാക്കുന്നത്‌. ചിന്താലോകത്തില്‍ കത്തൊവുന്ന പ്രത്യേകതക ളെയും നിരീക്ഷണങ്ങളെയും രേഖപ്പെടുത്തുവാനും കഴിയാവുന്നത്ര കേരളച രിത്രപശ്ചാത്തലവും സംസ്കാരവുമായി ഇണക്കിച്ചേര്‍ക്കാനും ശ്രമിച്ചിട്ട്‌. കുട്ടിയുടെ മാനസിക വ്യാപാരങ്ങളെയും ചിന്തയെയും ആശയാദര്‍ശങ്ങളെയും വെളിപ്പെടു ത്താനും ഒരു സമൂഹമെന്നനിലക്ക്‌ പാട്ടിന്റെ സ്ഥാനത്തെ നിര്‍ണ്ണയിക്കാനും പരമാ വധി ശ്രദ്ധിച്ചിട്ട്‌. മുതിര്‍ന്നവര്‍ കൊച്ചുകുട്ടികള്‍ക്കുവോി പാടുന്ന തീരെ ലളിതമെന്നും നിസ്സാര മെന്നും തോന്നാവുന്ന പാട്ടുകളില്‍ പ്രകൃതിയും കുട്ടിക്കിഷ്ടപ്പെടുന്ന ആഹാരം, വസ്ത്രം, കളിക്കോപ്പുകള്‍ തുടങ്ങിയ വസ്തുക്കളും അവന്റെ വീടും ചുറ്റുപാടുകളും വിഷയമാകുന്നു. ജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ തന്റെ ചുറ്റുപാടുക ളേയും സമൂഹത്തേയും സമീപിക്കേത്‌ എങ്ങനെയെന്ന്‌ ഉപദേശിക്കുന്ന ഉഈര്‍ജ്ജസംഭരണികള്‍ ആണവ. കുട്ടികള്‍പാടുന്ന പാട്ടുകളില്‍ സമൂഹത്തിന്റെ പരി ച്ചേദം തന്നെയാണ്‌ നിഴലിക്കുന്നത്‌. സ്വയംപര്യാപ്തത, നിരീക്ഷണപാടവം, ജീവിതമൂ ല്യങ്ങളുടെ ആര്‍ജ്ജനം, അധാര്‍മ്മികതക്കെതിരെയുള്ള പ്രതിഷേധം, (പകൃതിജീ വനം, സമത്വചിന്ത തുടങ്ങിയവയെല്ലാം ഇത്തരം പാട്ടുകളില്‍ പ്രതിഫലിക്കുന്നു. ഗവേഷണപഠനത്തിന്റെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും പാടുന്ന നാടന്‍കുട്ടി പ്പാട്ടുകളെ അപഗ്രഥിച്ച്‌ പ്രത്യേകതകള്‍ കത്തൊന്‍ ശ്രമിച്ചിട്ട്‌. 5.1 അപഗ്രഥനം 1. കുളുത്തും മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളെ കളിപ്പിക്കുന്ന സന്ദര്‍ഭമാണ്‌. “കുളുത്തും"' കുടിച്ച്‌ കാട്ടില്‍ പോയാല്‍ “കള്ളനെ' കാല്‍ പേടിക്കഷ്വോ എന്ന ചോദ്യവും, കണ്ണി ലേക്ക്‌ ഈത്തും ഒന്നിച്ച്‌ കഴിയും. “കുളുത്ത്‌' അഥവാ പഴങ്കഞ്ഞിയായിരുന്നു ദരിദ്രന്റെ രാവിലത്തെ ഭക്ഷണം. കാടും, കാടിന്നിടയിലൂടെയുള്ള ഇടവഴികളും സാര്‍വ്ത്രികമായിരുന്ന കാലത്ത്‌ പുറത്ത്‌ കാട്ടിലേക്ക്‌ പോവരുത്‌ കള്ളന്മാരുാകും എന്ന മുന്നറിവ്‌ നല്കുകയാണിവിടെ. കണ്ണിലൂതുമ്പോള്‍ കണ്ണ്‌ തുറന്ന്‌ വെക്കാന്‍ ശ്രമിച്ച്‌ വിജയിക്കുന്നവനോട്‌ തന്റെ നേരെ വരുന്ന ഏത്‌ കൊടുങ്കാറ്റിനെയും സധൈര്യം നേരിടണമെന്ന്‌ ശക്തമായി ഉറപ്പിക്കുകയും എന്തിലും സൂക്ഷ്മമായ ദൃഷ്ടി പതിപ്പിച്ച്‌ അറിവ്‌ സമ്പാദിക്കേതു്‌ എന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 2. അച്ചപ്പം കൊച്ചുകുട്ടികളെ കളിപ്പിക്കുന്ന ഈ പാട്ടിലൂടെ അച്ചപ്പം, നെയ്യപ്പം, പാലപ്പം, വെള്ളപ്പം തുടങ്ങി കുട്ടിക്ക്‌ ഇഷ്ടമുള്ള പലഹാരങ്ങള്‍ എല്ലാം അവതരിപ്പിക്കുന്നു. അവ തിന്നാഞ്ഞിട്ടാണോ, അതോ മറ്റെന്തെങ്കിലും ആണോ -- അച്ഛനെക്കാണാ ഞ്ഞിട്ടാണോ - ഈ കുട്ടി എന്താണ്‌ വളരാത്തത്‌ എന്ന ഖേദ്പ്രകടനത്തിലൂടെ മക്കള്‍ എത്ര കഴിച്ചാലും ഒന്നും കഴിക്കുന്നില്ല എന്ന അമ്മമാരുടെ പരാതിയാണ്‌ നിഴലി ക്കുന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ അച്ചപ്പം, പാലപ്പം തുടങ്ങിയവയെല്ലാം കുട്ടിയുടെ മോഹങ്ങളായിരുന്നുവെന്നും അച്ഛനില്‍ നിന്നകന്നു കഴിയുന്ന കുട്ടി യഥാര്‍ത്ഥത്തില്‍ പട്ടിണിയായിരുന്നുവെന്നും പറയാം. പുറമെക്കുള്ള നല്ല സംസാരവും അതിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യത്തെ നര്‍മ്മം കലര്‍ത്തി ആവിഷ്കരിച്ചതിലൂടെ കുട്ടിയുടെ അവസ്ഥയെ ബോധ്യപ്പെടുത്തുന്നു. 5. കാ....കാ... കാ കാ കാ എന്ന്‌ കാക്കയുടെ ശബ്ദത്തോടൊപ്പം പരസ്പരം കൈപ്പടത്തില്‍ നുള്ളിക്കെ്‌ കിക്കിളികൂട്ടുന്ന ഈ കളി കൊച്ചുകുട്ടികളെ കളിപ്പിക്കുന്നതിനായി ഉപ യോഗിച്ചിരുന്ന ഒന്നാണ്‌. നമ്മുടെ നാട്ടില്‍ സാര്‍വ്രതികമായി കാണുന്ന കാക്കക ളായി ഓരോ കുട്ടിയും മാറി ഒന്നിച്ച്‌ കിക്കിളിപ്പെടുത്തുന്നതിലൂടെ സമപ്രായക്കാരുടെ ഒത്തുചേരലും മറ്റെന്തെല്ലാം ഭേദങ്ങള്‍ (ജാതി, മത, പ്രാദേശിക) ഉായാലും നാം ഒന്നാണ്‌ എന്ന ബോധത്തെ വളര്‍ത്തുന്നതുമാണ്‌. “കാക്ക” പൈതൃകത്തിന്റെയും ശുചിത്വത്തിന്റെയും (പ്രതീകമാണ്‌. ഒരുമയുങ്കിലെ സാംസ്കാരികപൈതൃകത്തിനും ശുചിത്വത്തിനുമെല്ലാം നിലനില്പുള്ളൂ എന്ന സത്യം ഇവിടെ വെളിവാക്കപ്പെടുന്നു. 6. തൊന്‍ വട്ടീ മുത്തശ്ലി കുഞ്ഞിനെ മടിയിലിരുത്തി ഈ വലിയ വയറ്റിലെന്തു' എന്ന്‌ താളാ ത്മകമായി ചോദിക്കുന്നതും ഉത്തരമായി നാഴി അരിവെച്ചചോറ്‌, കയ്പക്കറി, പശു ക്കിടാവിന്റെ കൊട്ട്‌ ഇവയു എന്ന മറുപടിയും രസാവഹമാണ്‌. ഈ പാട്ടിലൂടെ കുഞ്ഞിന്റെ വയറ്റില്‍ ഒന്നുമില്ല അഥവാ കുഞ്ഞ്‌ പട്ടിണിയാണ്‌ എന്ന വെളിപ്പെടുത്ത ലാണുളളത്‌. നാഴി അരിചോറ്‌ ഒരു മോഹമാണ്‌. കുട്ടി രുചിച്ചു നോക്കാന്‍പോലും മെനക്കെടാത്ത കയ്പക്കാക്കറി ള്‌ എന്നത്‌ ശുദ്ധ നുണ. പശുക്കിടാവിന്റെ (അമ്പക്ക ടചീരെ കൊട്ടു അഥവാ പശുക്കിടാവ്‌ കുടിച്ചതിന്റെ ബാക്കി പാല്‍ എന്നതും സത്യമ Al. കാരണം അമ്മ പശുവിനെക്കറന്ന്‌ കഴിഞ്ഞാല്‍ പശുക്കിടാവിന്‌ കുടിച്ച്‌ വിശപ്പക റ്റാന്‍ പോലും കാണില്ല. പിന്നെ അതിന്റെ ബാക്കി എന്നത്‌ അസാധ്യമാണ്‌. കുഞ്ഞിന്‌ ഒന്നും കിട്ടിയില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാ ണിവിടെ. 8. വര വര... കൈയ്യുടെ ചലനവും സംസാരവും തമ്മിലുള്ള താളാത്മകബന്ധത്തിന്‌ പ്രാധാന്യമുള്ള ഈ കളിയില്‍ പാട്ടും വരയും കൃത്യമാക്കി പേശീചലനങ്ങളെ തന്റെ ആജഞ്ഞയ്ക്ക്‌ കീഴിലാക്കുക എന്ന ഉദ്യമമാണുളളത്‌. മാനസികവും ബൌദ്ധികവും ശാരീരികവും ആയ ഏകോപനത്തിലൂടെ ശ്രദ്ധയെ കേന്ദ്രീകരിച്ച്‌ വറുതിക്ക്‌ നിര്‍ത്താന്‍ ഇതിലൂടെ പരിശീലിക്കുന്നു. 10. ഉറുമ്പേ അപ്പോം ചുട്ട കളിപോലെ കൊച്ചുകുട്ടികളെ കളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ പാട്ട്‌ ഉറുമ്പിന്റെയും കുട്ടികളുടെയും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനരീതികളെ നിരീക്ഷിച്ച്‌ സംഭാഷണരീതിയില്‍ തയ്യാറാക്കപ്പെട്ടതാണ്‌. കുട്ടിയെ മടിയിലിരുത്തി കിക്കിളികൂട്ടിക്കൊ നടത്തുന്ന ഈ കളിപ്പാട്ടിലൂടെ മുത്തശ്ശിയുടെ വാത്സല്യത്തോ ടൊപ്പം നിരീക്ഷണ ബുദ്ധിയും (പകൃതിപരിചയവും ലഭിക്കുന്നു. പന്തളംഭാഗത്ത്‌ പ്രചാരത്തിലുള്ള ഒരു കളിപ്പാട്ടാണിത്‌. പിണങ്ങിപ്പോകുന്ന കുട്ടിയെ അനുനയിപ്പിക്കാന്‍ വോിയുള്ള ഈ കിക്കിളി പ്പാട്ടില്‍ പാലം കടന്ന്‌ പടിഞ്ഞാട്ട പോകുന്ന ഉറുമ്പിന്റെ സ്വഭാവുമായി താരതമ്യപ്പെടു ത്തുന്നു. സംഘമായിട്ടല്ലാതെ ഉറുമ്പിന്‌ പ്രവൃത്തികളില്ല. അതുപോലെ പിണങ്ങി പ്പോയാലും അടുത്ത നിമിഷം പോയവഴിയേത്തന്നെ തിരിച്ച്‌ വന്ന്‌ പൂര്‍വ്വാധികം ശക്തിയോടെ കളികളില്‍ പങ്കചേരുന്നവനാണ്‌ കുട്ടി എന്നും സംഘം ചേര്‍ന്നാലേ അവന്‌ പൂര്‍ണ്ണത ലഭിക്കുന്നുള്ളൂ എന്നും വ്യക്തമാക്കുന്നു. പാലം കടന്ന്‌ പടിഞ്ഞാട്ട്‌ പോകുക എന്നതിലൂടെ കടലുകടന്ന്‌ അക്കരെ (വിദേശത്ത്‌) പോയാല്‍പോലും അധികം വൈകാതെ തിരിച്ച്‌ വരുന്നവരാണ്‌ മലയാളികള്‍ അഥവാ അവന്റെ സ്വപ്നം ഈ പ്രദേശത്തെ സുന്ദരമായ ജീവിതം തന്നെയാണ്‌ എന്ന ഒരു വിവക്ഷയും ഇതില്‍കാണാം. 11. ഉറുമ്പോ മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളെ മടിയിലിരുത്തി കളിപ്പിക്കാനായി ഉപയോഗി ക്കുന്ന ഈ പാട്ട്‌ കുട്ടിക്ക്‌ പരിചിതമായ വെളിച്ചെണ്ണ, പഞ്ചസാര, കല്‍ക്കം, ശര്‍ക്ക ര, പായസം, തേന്‍, അപ്പം, അട തുടങ്ങി ഉറുമ്പുവരാന്‍ സാധ്യതയുള്ള വസ്തു ക്കളുടെ പേര്‍ ചേര്‍ത്ത്‌ എത്രവേണമെങ്കിലും നീട്ടാവുന്നതാണ്‌. കളിയോടൊപ്പം പ ദാര്‍ത്ഥജ്ഞാനം നല്കാനും പാട്ട്‌ നിര്‍മ്മാണത്തിനും കുട്ടിയെ പരിശീലിപ്പിക്കുകയാ ണിവിടെ. 12. ആറ്റില്‍ പോണോ? കണ്ണിലൂതിക്കളിക്ക്‌ ഉപയോഗിക്കുന്ന ഈ പാട്ടിലൂടെ വെള്ളം (ആറ്‌, തോട്‌) ആന, കുതിര തുടങ്ങിയവയില്‍ നിന്നുള്ള ഭയത്തെ അകറ്റി ധൈര്യവാനാക്കുക എന്ന താണ്‌ ലക്ഷ്യമാക്കുന്നത്‌. ഇവിടെ ചുറ്റുപാടും മനുഷ്യനു ഭീഷണിയാകുന്ന ജീവിക ളേയും പ്രകൃതിയെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവും നിറവേറ്റപ്പെടുന്നു. ഇതിന്റെ പാഠഭേദം എന്ന്‌ പറയാവുന്ന ആനേനെ കാ പേടിക്ഷ്വോ' എന്ന ചോദ്യ പ്പാട്ടും മുന്നാഴിമൊളക്‌ തിന്പ്വോ എന്ന അത്ഭുതവും ആന, കുതിര, പട്ടി തുടങ്ങിയ വയെ ശ്രദ്ധിക്കേതാണ്‌ എന്ന ചിന്തക്കൊപ്പം മുളക്‌ എന്ന പഴം കഴിക്കാന്‍ പറ്റില്ല എരിയും എന്ന യാഥാര്‍ത്ഥൃയത്തെക്കൂടി ബോധ്യപ്പെടുത്തുന്നു. 14. ആഴീ തോഴീ കൊച്ചുകുട്ടികള്‍ വട്ടത്തില്‍നിന്ന്‌ കൈവീശിക്കെഴ്‌ പാടുന്ന ഈ പാട്ടിലൂടെ അപ്പം, ആട, അച്ഛന്‍, അമ്മ, പീപ്പി, പാപ്പ, പപ്പടം തുടങ്ങി കുട്ടിയുടെ ഇഷ്ടവസ്തുക്ക ളെല്ലാം സൂചിതമാകുന്നു. അച്ഛന്റെയും അമ്മയുടെയും സാമീപ്യവും സ്നേഹവും അപ്പം, പാപ്പ, പപ്പടം തുടങ്ങിയവയുടെ ലഭ്യതയും നല്ലവസ്ത്രങ്ങളും പീപ്പിപോലുള്ള കളിവസ്തുക്കളും "പിച്ച നടത്തല്‍” പോലെ മുതിര്‍ന്നവരാല്‍ ലഭിക്കുന്ന സഹായ ങ്ങളും ഒരു കുട്ടിയുടെ ജീവിതത്തെ സംതൃപ്തമാക്കുന്നു “അമ്മേടുണ്ണീ' എന്ന സംബോധന കുട്ടികളുടെ ജീവിതത്തെ സുരക്ഷിതത്വവും സ്നേഹസമ്പന്നവുമാക്കു ന്നു. 15. കൊല വട്ടത്തിലിരുന്ന്‌ കുട്ടികള്‍ ചപ്പ്‌ പുറകിലിട്ട്‌ ഓടിതൊടുന്ന ഈ കളിയിലൂടെ കൊലയായി കാണുന്ന മുന്തിരി പറിക്കാനാണെങ്കില്‍ നരീ നീ ചുറ്റിവന്നോളുക. “നിന്റെ സൂധ്തം എനിക്കറിയാം മുന്തിരി പറിക്കാനെന്ന്‌ പറഞ്ഞ്‌ വന്ന്‌ എന്നെ ശരിപ്പെ ടുത്തലല്ലേ പ്ലാന്‍. നീ മനസ്സിക്കാണുമ്പം ഞാന്‍ മാനത്ത്‌ കാണും” എന്ന രീതിയില്‍ പ്രതികരിക്കുന്ന കുട്ടിയെപിടിക്കാന്‍ വരുന്ന നരി കുട്ടിയെ കിട്ടുന്നതുവരെ /കുട്ടിയഥാ സ്ഥാനത്തെത്തുന്നതുവരെ കളി തുടരുന്നു. ഇവിടെ ശ്ര്രുവിന്റെ ഉദ്ദേശ്യത്തെ മന സ്സീലാക്കി സൂധ്രങ്ങള്‍ കത്തി സ്വയം രക്ഷപ്പെടാനുള്ള പരിശീലനത്തോടൊലപ്പം തന്റെ ജീവിതത്തെ രക്ഷപ്പെടുത്തേത്‌ താന്‍ തന്നെയാണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തുകയാണ്‌. 18. ഓടുന്നുഠോടുന്നുട വട്ടത്തില്‍ നിന്ന്‌ വശങ്ങള്‍ തിരിഞ്ഞ്‌ ഓടിക്കെൌൊും കൈ ചുരുട്ടിയത്‌ പര സ്പരം മാറ്റികെും കളിക്കുന്ന പാട്ടാണിത്‌. തിരുവാതിരക്കളിയുടെ പ്രാഥമികതലം എന്ന്‌ വിശേഷിപ്പിക്കാവുന്ന നൃത്തത്തെ അനുസ്മരിപ്പിക്കുന്ന ഈ കളി കൊച്ചു പെണ്‍കുട്ടികളുടെതാണ്‌. ഇടത്‌, വലത്‌ കൈകളിലൂടെ ശ്രദ്ധയെ തിരിച്ച്‌ വിട്ട്‌, കളി യില്‍ മേല്‍ക്കൈ നേടി സാമര്‍ത്ഥ്യം തെളിയിക്കാനുള്ള രസകരമായ ശ്രമമാണിവിടെ നടക്കുന്നത്‌. 'മാണിക്യച്ചെമ്പഴുക്ക' എന്നതിലൂടെ വീട്ടിലെ മാണിക്യമായ കുട്ടി എന്ന വിവക്ഷയാണ്‌ പ്രകടിതം. 19. സൈനബാ... മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും പത്തനാപുരം, അരീക്കോട്‌ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഈ പാട്ടിലൂടെ വള, കുപ്പി, പാല്‍, ആട്‌, കോല്‍, ചെ, മരം, വീട്ടി തുടങ്ങിയ ചുറ്റുപാടുകളില്‍ പരിചിതങ്ങളായ വസ്തുക്കളെ യുക്തിയുക്തമായി സമ്മേളിപ്പിക്കുന്നു. എന്തു വീട്ടി? എന്ന ചോദ്യത്തിന്‌ കടം വീട്ടി എന്ന ഉത്തരവും അതിന്‌ വിപുലീകരണമെന്നോണം ഗോപാലന്റെ കടം വീട്ടി എന്ന വിശദീകരണവും ശ്രദ്ധേയമാണ്‌. ഇവിടെ കടങ്ങള്‍ തിരിച്ച്‌ നല്‍കാന്‍ കളിയിലായാലും ജീവിതത്തിലാ യാലും ശ്രദ്ധിക്കണം എന്ന മനോഭാവവും ആദര്‍ശവും കുട്ടി ആര്‍ജ്ജിച്ചെടുക്കുകയാ ണ്‌. 20. സെയ്‌സെയ്‌ മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും മലയമ്മ, ഓമശ്ശേരി ഭാഗങ്ങളില്‍ പ്രചാര ത്തിലുള്ള ഈ പാഠഭേദത്തില്‍ ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ പരിചിതമായ വസ്തു ക്കളെ ഘടിപ്പിച്ചുകെ്‌ മലബാറുകാര്‍ക്ക്‌ പ്രിയമായ “കട്ടന്‍ചായ” യില്‍ എത്തിക്കുന്നു. തനിക്ക്‌ ചായയും കടിയും വേണമെന്ന സത്യത്തെ പറയുകയോ ഏത്‌ പ്രവൃത്തി യുടെ ആരംഭത്തിലും ഉാവാറുള്ള 'ചായസല്‍ക്കാര'ത്തെ അനുസ്മരിക്കുകയോ ആണ്‌ ഈ പാട്ടിലൂടെ. നിരീക്ഷണപാടവത്തെയും പ്രത്യേകതകള്‍ കത്തൊനുള്ള മിടുക്കിനെയും ദ്വയാര്‍ത്ഥ്പ്രയോഗവാക്സാമര്‍ത്ഥ്ൃയത്തെയും വളര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള ഒരു കളിപ്പാട്ടാണിത്‌. 21. അണ്ണാറകണ്ണാ എണ്ണല്‍ക്കളിയുടെ മുന്നോടിയായി ഉള്ള ഈ കളിപ്പാട്ടില്‍ കുട്ടികള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട അണ്ണാറക്കണ്ണനോടാണ്‌ അവര്‍ സംവദിക്കുന്നത്‌. മിഠായി വാങ്ങാന്‍ ഞാനും പോരട്ടെ എന്ന ചോദ്യത്തിന്‌ തെറിപറയുന്ന അണ്ണാറക്കണ്ണന്‍ 'അബ്വാക്കാനെ എന്ന വരികളിലൂടെ ഒരു നിമിഷം അബ്വാക്കയായിത്തീരാന്‍ ആഗ്ര ഹിക്കുന്നു. അബ്ബാക്കയെപോലെ പണമുള്ള, ര പെണ്ണിനെക്കെട്ടി മൂലക്കിട്ട്‌ ചവിട്ടു ന്നവന്‍ ഒരു കാലത്തെ സമുദായത്തിന്റെ ചിര്രം വെളിവാക്കുന്നു. പണക്കാരായ ഈ കച്ചവടക്കാരന്‍ സ്ര്രീകളെ വ്യക്തികളായി കണക്കാക്കുന്നില്ല എന്ന വസ്തുത കല്ല്യാണം കഴിയുന്നതോടെ മൂലക്കലിട്ട്‌ ചവിട്ടുന്ന സ്ര്രീത്വത്തിന്റെ അവതരണ ത്തോടെ സൂചിതമാവുന്നു. സ്വത്തില്‍ പോലും പുരുഷന്റെ പാതി അവകാശം മാത്ര മുള്ള സ്ര്രീത്വത്തിന്റെ? സ്ഥാനമില്ലായ്മ ഈ വരികളിലൂടെ ബോധ്യമാവുന്നു. കുറിക്ക്‌ കൊള്ളുന്ന ഒരു സാമൂഹ്യവിമര്‍ശനവും പരിഹാസവുമാണ്‌ ഈ വരികളി ലൂടെ പ്രകടമാകുന്നത്‌. 22. സാ... സീ... സൂ ഒരു എണ്ണല്‍ക്കളിപ്പാട്ടാണിത്‌. ഇതില്‍ “അമ്പടിയ്ക്കെടീ', “തുമ്പടിയ്ക്കെടീ' എന്നിങ്ങനെ പുത്തന്‍ പെണ്ണിനെ അഥവാ മരുമകളെക്കെൊ അമ്മായിയമ്മ നിര്‍ത്താതെ പണിയെടുപ്പിക്കുന്നതിനെ കളിയാക്കുകയാണിവിടെ. അടിച്ചുവാരുക എന്ന ചെറിയ പണിയില്‍പ്പോലുമുള്ള കൈകടത്തലും നിയ്ന്ത്രണവും ശാസനകളും അവതരിപ്പിച്ചുകെ്‌, അതിനെ പരിഹസിച്ചുകെട്‌ കുട്ടിയുടെ സാമൂഹൃയനിരീക്ഷണ ത്തെയും വ്ൃക്തിപഠനത്തെയും ഗാര്‍ഹിക ജീവിതരീതിയെയും വെളിപ്പെടുത്തുന്നു. ഒരു വലിയ സാമൂഹ്യ്രശ്നത്തിലേക്കാണ്‌ ഈ കൊച്ചൂകളിപ്പാട്ട്‌ വിരല്‍ ചൂുന്നത്‌. 26. അക്കിളി കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഈ എണ്ണല്‍പ്പാട്ടിലൂടെ ഓഷധ ഗുണം ധാരാളമുള്ളതും ഒരു കാലത്ത്‌ കേരളത്തില്‍ സുലഭവുമായിരുന്ന 'ചുങ്ങ്‌ എന്ന കയ്പുള്ള കായയെ രുചികരമാക്കി മാറ്റാന്‍ എന്തെല്ലാം വേണമെന്ന ചിന്തയെ പ്രകടിപ്പിക്കുന്നു. കുട്ടിക്ക്‌ ഇഷ്ടമല്ലാത്ത കയ്പുള്ള ചുങ്ങ ഉപ്പേരിയാക്കി വെക്കു മ്പോള്‍ അതിനെ പഴുപ്പിച്ച്‌ തേനും പാലും പഴവും പോലെ രസകരമാക്കാൻ ശ്രമിക്കു കയാണ്‌ ചെയ്യുന്നത്‌. വ്യംഗ്യമായി തന്റെ ജീവിതത്തിലെ കയ്പുകളെ മാധുര്യമാക്കിത്തീര്‍ക്കുകയാണ്‌ വ്യക്തിജീവിതത്തില്‍ അഭികാമ്യമെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. 27. അണ്ണാന്‍തൊണ്ണന്‍ പയ്യന്നൂര്‍ മേഖലയില്‍ പ്രചാരത്തിലുള്ള ഈ പാട്ടിലൂടെ മനുഷ്യകുട്ടികളായ തങ്ങള്‍ക്കല്ലേ നിയ്രന്രണങ്ങള്‍ വെക്കാന്‍ സാധിക്കു, അണ്ണാന്‍ തൊണ്ണന്‍ തോട്ട ത്തില്‍ ചെല്ലുന്നതും സീതപ്പഴം പറിച്ച്‌ തോളത്തിടുന്നതും തടയാന്‍ നിങ്ങള്‍ക്ക്‌ കഴി യില്ലല്ലേം എന്ന പരിഹാസവും അണ്ണാറക്കണ്ണന്‍ കൊത്തിയതിന്റെ ബാക്കിയെങ്കിലും ഞങ്ങള്‍ക്ക്‌ പെറുക്കാമല്ലോ എന്ന ആശ്വാസവും കാണാം. എന്നാല്‍ അവസാനത്തെ വരികളില്‍ അല്പം കൂടികടന്ന്‌, ക്രമേണ അതിനെയും വെടിവെച്ച്‌ നശിപ്പിക്കുമോ എന്ന ചോദ്യവും പക്ഷികളെപ്പോലെ തങ്ങളുടെ കൂട്ടുകാരായ അണ്ണാനും നഷ്ടപ്പെ ടുമോ എന്ന ഭയാശങ്കകളും സ്പഷ്ടമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മനു ഷ്യന്റെ അഥവാ അധികാരവര്‍ഗ്ൃത്തിന്റെ എന്തിനേയും നശിപ്പിക്കാനുള്ള പ്രവണത യാണ്‌ ഇവിടെ സൂചിതം. വെടി, മണം, പുക എന്നതിലൂടെ നാശത്തിന്റെ ആഴം സൂചിതം. സാമൂഹികനീതിക്ക്‌ വോിയുള്ള മുറവിളിയാണീ കളിപ്പാട്ടിലൂടെ പ്രകടമാ കുന്നത്‌. 28. അക്കീ സ്ര്രീകളുടെ ജീവിതം അതിദുസ്സഹമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയാണ്‌ “പൊട്ടിക്കണ്ണി ബ്ലൂം" എന്ന വരികള്‍ നല്കുന്നത്‌. ആ ദിക്കിലും ഈ ദിക്കിലും ഒക്കെ ഒടക്കി നില്കുന്ന സുന്ദരമായ കണ്ണുകള്‍ ഉായാലും “അകക്കണ്ണ്‌” പൊട്ടയാണെങ്കില്‍ അവളുടെ ജീവിതം ബ്ലൂം” അഥവാ അകപ്പെട്ടതുതന്നെ. സ്ത്രീയോട്‌ തന്റെ ചുറ്റുപാ ടുകളെ സസൂക്ഷ്മം നിരീക്ഷിച്ച്‌ യഥാസ്ഥിതി മനസ്സിലാക്കിയെങ്കിലേ “അകപ്പെടാതെ” രക്ഷപ്പെടാനാവൂ എന്ന്‌ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ പ ലതും നടത്തിപ്പോന്ന ഒരു സമൂഹത്തില്‍ ജീവിച്ചുകെൌ ഓര്‍മ്മിപ്പിക്കുകയാണിവിടെ.* ബാഹൃശരീരത്തെ സുന്ദരമാക്കുന്നതോടൊപ്പം അകക്കണ്ണിലെ വെളിച്ചത്തെ പ്രകാശി പ്പിക്കേതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു. 30. കീച്ചി കീച്ചി പൂന്തോലം കളിക്കും ചില മേഖലകളില്‍ എണ്ണല്‍ക്കളിക്കും ഉപയോഗിക്കുന്ന ഈ പാട്ടില്‍ താളത്തിനൊത്തുള്ള കൈചലനമാണ്‌ പ്രധാനം. എണ്ണുന്നവനെ തെര ഞ്ഞെടുക്കുക എന്നതാണ്‌ ഈ പാട്ടിന്റെ ദാത്യം. “പതിനാറല്ലെങ്കിലെണ്ണിക്കോ' എന്ന തിലൂടെ എന്റെ വാക്ക്‌ നിനക്ക്‌ വിശ്വസനീയമല്ലെങ്കില്‍ “സ്വയം ചെയ്ത്‌ മനസ്സിലാക്ക്‌” എന്ന വ്യംഗ്യാര്‍ത്ഥത്തെക്കൂടി ധ്വനിപ്പിക്കുന്നു. 38. ഉറുമ്പേ... പ്രകൃതിയിലെ സകലതിനെയും നശിപ്പിയ്ക്കുന്ന മനുഷ്യന്റെ പ്രവണതയെ പ രിഹാസത്തോടെ അവതരിപ്പിയ്ക്കുകയാണിവിടെ. കുനങ്കുളത്തില്‍ കുളിയ്ക്കാന്‍ ചെന്നപ്പോള്‍ കുളംതന്നെ കാണാനില്ല. കുളമന്വേഷിച്ചപ്പോള്‍ വെട്ടിക്കാടിന്റെ മറ വില്‍ ള്‍ എന്ന്‌ കേട്ടു. കാട്‌ മുഴുവന്‍ വെട്ടിച്ചുട്ടു എന്നറിഞ്ഞു. എങ്കില്‍ കാടിന്റെ വെണ്ണീറ്/ചാരമെങ്കിലും തരാന്‍ ആവശ്യപ്പെടുമ്പോള്‍ അതുമില്ലാത്ത അവസ്ഥ. പ്രകൃതി വസ്തുക്കളും അവയുടെ ശിഷ്ടങ്ങള്‍ പോലും മനുഷ്യന്‍ അവശേഷിപ്പി യ്ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അഥവാ മനുഷ്യ,്രവൃത്തികളുടെ ഭീകരതയെ ബോധ്യമാക്കുകയാണിവിടെ. 39 ആരാണയിലെ... തലശ്ശേരി ഭാഗത്ത്‌ നിന്ന്‌ ലഭിച്ച ഈ പാട്ട്‌ മൂരിയില്‍ നിന്ന്‌ തുടങ്ങി തെയ്യത്തി ലാണ്‌ അവസാനിയ്ക്കുന്നത്‌. മൂരി എന്നത്‌ സാംസ്കാരികമായി ഉയരാത്ത, ബുദ്ധിപ രമായി താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു ജീവിയാണ്‌. കുത്തുന്ന മൂരിയെ പ്പോലെ ജിവിച്ചുവന്ന മനുഷ്യന്‌ വന്നമാറ്റമാണ്‌ സൂചിപ്പിയ്ക്കുന്നത്‌. തെയ്യം എന്നത്‌ ആധ്യാത്മികമായി ഈശ്വരതുല്യമായ സ്ഥാനവും സാംസ്ക്കാരിക തനിമയും വ്യക്തി ത്വവും പുലര്‍ത്തുന്നു. തീര്‍ത്തും പ്രകൃതിയില്‍നിന്നും കിട്ടുന്ന നിറങ്ങളും വസ്തു ക്കളം കലാപരമായി സംയോജിപ്പിച്ച വേഷവിധാനങ്ങളും അലങ്കാരങ്ങളും പാരിസ്ഥി തിക മൂല്യത്തെക്കൂടികാണിക്കുന്നു. ആ നിലയ്ക്ക്‌ സാംസ്ക്കാരിക മുന്നേറ്റവും കലാപരതയും അധ്യാത്മികതയും യോജിച്ച ഉന്നതനായ മനുഷ്ൃത്വത്തിന്റെയും അവന്റെ വിശ്വാസാദികളുടെയും പ്രതീകമാണ്‌ തെയ്യം.“ ഇതുകെട്‌ തന്നെ മൂരി യില്‍ നിന്ന്‌ തെയ്യത്തിലേയ്ക്കുള്ള പ്രയാണം ലളിതമായി പരിചിത വസ്തുക്കളുടെ ഗുണതാരതമൃത്തിലൂടെ വ്യംഗ്യമായി അവതരിപ്പിയ്ക്കുകയാണിവിടെ. 40. അത്തിള്‍ എണ്ണല്‍ക്കളിപ്പാട്ടായ ഇതിലൂടെ വൈദേശിക അധിനിവേശത്തിന്‌ തുടക്കം കുറിച്ച പറങ്കിപ്പട കേരളത്തില്‍ നടത്തിയ തദ്ദേശീയരായ സ്ര്രീകളുമായി ഏര്‍പ്പെട്ട ലൈംഗികബന്ധങ്ങളും അവ സൃഷ്ടിച്ച പ്രശ്‌നങ്ങളും” “പറങ്കിപ്പാളെ കെട്ടുമ - ശെട്ടുമ' എന്ന വരിയിലൂടെ വെളിവാകുന്നു. പറങ്കിയെ കെട്ടുന്നതിലൂടെ എല്ലാം തീരുമെന്നും “ശ്‌ ശ്‌ ..... ' എന്ന ശബ്ദത്തിലൂടെ മില്ലേ, പ്രതികരിച്ചാല്‍ ജീവനും പോകുമെന്നും ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ്‌. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ യാണ്‌ ഈ കൊച്ചുകളിപ്പാട്ടിലൂടെ നിലനില്ക്കുന്നത്‌. 41. അത്തളി എണ്ണല്‍ക്കളിപ്പാട്ടായ ഇതില്‍ ആ തളി” യും ഈ തളി'യും പരമ്പരാഗതമായ രീതിയില്‍ പോകുന്ന്റ്‌ എങ്കിലും പറങ്കികള്‍ ഇവിടെ വന്ന്‌ തദ്ദേശീയ സ്ര്രീകളെ വിവാഹം ചെയ്ത്‌ ളാക്കിയ തളിയെ പറങ്കിത്താളിയായി” അഥവാ സങ്കലിത സംസ്കാരമായിയെന്നും ഇനി അതിനെ 'സെറ്റുമ സെറ്റുമ സൈ' എന്നതിലൂടെ സമൂ ഹതാളമാക്കി മാറ്റുക എന്നും സൂചന. 'ദേശ' ത്തിന്‌ ഒരു കാലത്ത്‌ “തളി' എന്നും അത്‌ ഭരിച്ചിരുന്നവരെ 'തളിയാതിരി' എന്ന്‌ വിളിച്ചിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെ ടുന്നു.” പറങ്കികളുടെ സാമൂഹൃജീവിതത്തിലെ കടന്നുകയറ്റങ്ങളാണിതിലെ പ്രമേയം. സാമൂഹ്യനിരീക്ഷണവും കത്തെലുകളുമാണ്‌ ഈ പാട്ടുകള്‍ നല്കുന്നത്‌. 43. ഉറുമ്പോ ഉറുമ്പോ... ഉറുമ്പില്‍ തുടങ്ങി ഉറുമ്പില്‍ അവസാനിയ്ക്കുന്ന ഈ ചോദ്യാത്തരപ്പാട്ടില്‍ യുക്തി ചിന്തനത്തിനുള്ള പരിശീലനമാണ്‌ നല്‍കുന്നത്‌. ഉറുമ്പിന്‍ മടയില്‍ ചക്ക വീഴുക എന്നത്‌ അസംഭവ്യമാണ്‌. അതുപോലെ അസംഭവ്യമാണ്‌ മുതലയെ തല്ലിക്കൊന്നതും ശവം ഉറുമ്പരിച്ചതും എന്ന്‌ വരുത്തിത്തീര്‍ക്കുകയാണിവിടെ. വ്യംഗൃഭാവത്തില്‍ “സത്ത്‌” പോയാല്‍ ഏത്‌ മുതലയുടെയും ഗതി ഇതുതന്നെയെന്ന്‌ ധ്വനിപ്പിയ്ക്കുകയും ചെയ്യുന്നു. ചക്കയെന്ത്യേ . . . മുതല്‍ പശുവിനെ മുതലപിടിച്ചു എന്നുവരെയുള്ള ഭാഗങ്ങള്‍ തീര്‍ത്തും സംഭവ്യതയുടെ ഭാഷയിലാണ്‌ പറഞ്ഞിരി യ്ക്കുന്നത്‌. എന്നാല്‍ മുതലയെ തല്ലിക്കൊന്നു ശവം ഉറുമ്പരിച്ചു എന്നത്‌ അവിശ്വ സനീയമായി തോന്നാമെങ്കിലും സംഭവ്യം തന്നെയാണ്‌ എന്നും ഇത്രയും വലിയ മുത ലയെ മണ്ണോട്‌ ചേര്‍ക്കാന്‍ ഉറുമ്പ്‌ എന്ന്‌ നാം നിസ്സാരനായിക്കാണുന്ന ജീവി തന്നെ വോിവരും എന്നുമുള്ള ധ്വനി അന്തര്‍ലീനമാണ്‌. മാത്രമല്ല മണ്ണ്‌ സംരക്ഷകരായ ഉറു മ്പിനെയും കള്ളന്മാരും കാട്‌ വെട്ടിച്ചുടുന്നവരും കുളം വെട്ടിമൂടുന്ന വരുമൊക്കെ യായ മനുഷ്യനെയും തമ്മില്‍ താരതമ്യപ്പെടുത്തുകയാണിവിടെ. പശു അഥവാ മൃഗ ങ്ങള്‍ ആഹാരത്തിന്‌ വോി പ്രകൃതിയെ ആശ്രയിക്കുന്നു. അത്‌ അവരുടെ ജന്മസിദ്ധ മായ സ്വഭാവമാണ്‌. എന്നാല്‍ മുതലയെ തല്ലിക്കൊന്ന്‌ പരാക്രമം പ്രദര്‍ശിപ്പിച്ച മനു ഷ്യന്റെ പ്രവൃത്തികള്‍ മന:പൂര്‍വ്വം ചെയ്യുന്നതാണ്‌. മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിനും സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്പിനും സ്വൈരവി ഹാരത്തിനും അത്‌ തടസ്സം സൃഷ്ടിയ്ക്കുന്നുതാണ്‌ എന്ന സൂചനയാണ്‌ ഈ പാട്ടി ലൂടെ നല്കുന്നത്‌. 44. ഈഞ്ഞാലോ... അയ്യന്റ്പ്പോ ആന ചത്തേ എന്ന്‌ കേട്ട ഉടനെ കരയാന്‍ ആരംഭിയ്ക്കുന്ന കുഞ്ഞിമാളുവിനെ പരിഹസിയ്ക്കുകയാണിവിടെ ചക്കിയമ്മ മുട്ടയിട്ടതു മുതല്‍ ആന ചത്തു എന്നത്‌ വരെയുള്ള കാര്യങ്ങള്‍ അസംഭവ്യമെങ്കില്‍ കൂടി അതോര്‍ത്ത്‌ കര യുന്ന കുഞ്ഞിമാളുമാര്‍ ധാരാളമാണ്‌. എന്ത്‌ കേട്ടാലും കരയുക എന്ന സ്ത്രീ സഹജസ്വഭാവത്തെ കണക്കറ്റ്‌ പരിഹസിയ്ക്കുകയാണ്‌ ഈ പാട്ടിലൂടെ യാഥാര്‍ത്ഥ്യ ബോധമോ ലോകപരിചയമോ യുക്തിചിന്തനമോ കാര്യകാരണബന്ധമോ ശ്രദ്ധി യ്ക്കാതെ എന്തും കണ്ണടച്ചു വിശ്വസിയ്ക്കുന്ന സ്വഭാവത്തെ തുറന്നു കാണിക്കുന്നു. 45. ഡും ഡും മാലാഖ കുട്ടികളുടെ ഒരു സംഭാഷണക്കളിപ്പാട്ടാണിത്‌. പദങ്ങളുടെ സന്ദര്‍ഭമാറ്റം സൃഷ്ടിച്ചോ, ഏതെങ്കിലും പദത്തിന്റെ അര്‍ത്ഥതലമോ ഗുണതലമോ ശ്രദ്ധിച്ചോ അതിലെ ബാഹൃതലങ്ങളെ ബന്ധിപ്പിച്ചോ ആണ്‌ ഇത്തരം പാട്ടുകള്‍ ഉാകുന്നത്‌. യുക്തിചിന്തനത്തിനും അറിവ്‌ നേടുന്നതിനും കാരണം കത്തെൊുന്നതിനും നിരീക്ഷണ ങ്ങള്‍ നടത്തി പ്രത്യേകതകള്‍ കത്തൊുന്നതിനും മറ്റും സഹായിക്കുന്ന, പദാര്‍ത്ഥതല ങ്ങളെ വികസിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകളിലൊന്നാണിത്‌. ഇവിടെ “മാലാഖ” എന്നതിലൂടെ കൊച്ചുകുഞ്ഞുങ്ങളുടെ പവിത്രതയും പരിശുദ്ധിയും സൂചിതമാകുന്നു. എന്തിലും യോജിച്ചതിനെ കത്തൊനും തെരഞ്ഞെടുത്ത്‌ വെയ്ക്കാനും സംഭാഷണ ചാതുര്യം വളര്‍ത്താനും കഴിയുന്ന തരത്തിലുള്ള ഈ പാട്ടിലൂടെ മാലാഖ വെറുതെ വന്നതാണ്‌ അഥവാ കളിച്ചു രസിക്കാന്‍ വന്നതാണ്‌ എന്ന ഉത്തരത്തെ 'പെപ്പരപെപ്പര' എന്ന ശബ്ദത്തിലൂടെ സൂചിപ്പിക്കുന്നു തങ്ങളുടെ ചുറ്റുപാടുകളെയും പരിചിതവ സ്തുക്കളെയും അവയുടെ ഗുണവിശേഷങ്ങളെയും പ്രത്യേകതകളെയും ആഴത്തില്‍ ചിന്തിച്ച്‌ കത്തൊനും അതുവഴി പ്രകൃതിപഠനവുമാണിതിലൂടെ നടക്കുന്നത്‌. 50. അങ്ങേ വയലീ കാസര്‍ഗോഡ്‌, പയ്യന്നൂര്‍ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഈ കളിപ്പാട്ടില്‍ കുട്ടിയെ എല്ലായിടത്തും ഒരുപോലെ പാറിപ്പറന്ന്‌ നടക്കുന്ന പൈങ്കിളിയോട്‌ താരതമൃ പ്പെടുത്തുന്നു. തങ്ങളി വാതട്ടി, തങ്ങളി തലതട്ടി കൊത്തിപൊരുതി എന്നതിലൂടെ കുട്ടികള്‍ തമ്മിലുള്ള യോജിപ്പും, സ്നേഹവും, തല്ലുകൂടലും സൂചിപ്പിക്കുന്നു. താന്ത്‌, കെളന്ത്‌, കമന്ത്‌, മലന്ത്‌ എന്നതിലൂടെ സമൂഹത്തിന്റെ വിലക്കുകളും നിയ മനിഷ്ഠകളും അറിയാത്ത കുട്ടികളെ അനന്തവിഹായസ്സില്‍ വിഹരിക്കുന്ന പക്ഷി കള്‍ക്ക്‌ സമാനമാണ്‌ എന്ന്‌ സ്ഥാപിക്കുകയാണിവിടെ. അങ്ങേ വയല്‍, ഇങ്ങേവയല്‍ എന്ന പ്രയോഗങ്ങള്‍ നമ്മുടെ നാട്ടിലുായിരുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതീക മെങ്കില്‍ അക്കിളി, ചെറുകിളി, താമരപൈങ്കിളി എന്ന പ്രയോഗങ്ങള്‍ കുട്ടിയുടെ കുട്ടി ത്തം, ഭംഗി, വാത്സല്യം തുടങ്ങിയ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അങ്ങേവയല്‍, ഇങ്ങേ വയല്‍ എന്നീ പ്രയോഗങ്ങളിലൂടെ കുട്ടിയുടെ അതിര്‍വരമ്പുകളില്ലാത്ത യാത്രയും കളിയും സൂചിതമാകുന്നു. 51. അച്ചന്‍ വിളി വല പിടിച്ചുകളിക്ക്‌ വോി തെക്കന്‍ പ്രദേശങ്ങളില്‍ (തിരുവിതാംകൂര്‍ മേഖല) ഉപയോഗിച്ചിരുന്ന ഈ പാട്ടില്‍ വീട്ടുകാര്‍ തങ്ങളുടെ കളിക്ക്‌ വിഘാതമായി വിളിക്കു കയും ജോലികള്‍ ചെയ്യാനാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ കളിക്കൂട്ടുകാര്‍ കുട്ടിയുടെ ശക്തിയാവുന്നു. പെണ്‍കുട്ടികളുടെ (ബാലികമാര്‍) ഈ കളിപ്പാട്ടിലൂടെ അരകല്ലില്‍ വിളമ്പി കുട്ടിയെ വിളിക്കുന്ന അമ്മയേയും കച്ചമുറിക്കുന്ന അച്ഛനെയും ഈര്‍ക്കില്‍ പെനയുന്ന അമ്മാമനെയും തടഞ്ഞ്‌ കുട്ടിക്ക്‌ നില്ക്കാനുള്ള കരുത്ത്‌ നല്‍കുകയാണ്‌ ആ കൂട്ടായ്മ. സമപ്രായക്കാരുടെ ആത്മാര്‍ത്ഥമായ സഹക രണം പലപ്പോഴും കുട്ടിയില്‍ വീട്ടുകാര്‍ ക്കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും സ്വന്തമായ വൃക്തിത്വത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു എന്ന്‌ പ്രഖ്യാപിക്കു ന്നു. വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടിയെ എപ്പോഴും കണ്‍വെട്ടത്തു നിര്‍ത്താനായി പല നിയ്ര്ത്രണങ്ങളും ശിക്ഷാവിധികളും ഏര്‍പ്പെടുത്തുന്ന വീട്ടുകാ രോടുളുള കുട്ടിയുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നതോടൊപ്പം അതിനെ അപഹ സിക്കുകയും ചെയ്യുന്നു. സമപ്രായക്കാരുടെ കൂട്ടായ്മ സൃഷ്ടിക്കുന്ന സുരക്ഷിതത്വബോധവും ആത്മാര്‍ത്ഥതയും ഇതില്‍ വ്യക്തമാണ്‌. 53. തലമുടി മുതിര്‍ന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കിടയില്‍ കൊടാട്ടി, തിരൂര്‍, ഏറനാട്‌ ഭാഗ ങ്ങളില്‍ നിലനിന്നിരുന്ന കുരുകുരുമെച്ചം കളിക്കായി ഉപയോഗിച്ചിരുന്ന ഈ പാട്ടി ലൂടെ തങ്ങള്‍ തലമുടി കാട്ടി നടന്നാല്‍ വീട്ടിലെ സ്ത്രീജനങ്ങളുടെ മുഖത്തെ ഭാവമാ റ്റവും പ്രതികരണവും, “തീയാലുള്ള' മക്കനയിട്ട്‌ നടക്കേ ഗതികേടും വിവരിക്കുന്നു. മക്കനയിടുമ്പോഴുള്ള ഉഷ്ണാധിക്ൃയവും അത്‌ ധരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി യും അതില്‍ നിന്നുള്ള ഒരു വിമോചനത്വരയും ഉള്‍ക്കൊള്ളുന്ന ഈ പാട്ട്‌ ഒരു സാമൂ Maho തന്നെയാണ്‌ നല്കുന്നത്‌. സ്ര്രീകള്‍ക്ക്‌ മേല്‍ നിയന്ത്രണങ്ങളും നിയമ ങ്ങളും അടിച്ചേല്‍പ്പിക്കുന്നത്‌ പലപ്പോഴും സ്ര്രീകളിലൂടെയാണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ ഈട്ടിയുറപ്പിക്കുകയാണിവിടെ. 54. ഒന്നാംതല്ലിപ്പാറ്റി 5, 7, 12, 14 തുടങ്ങി പലതരത്തിലുള്ള കൊത്തങ്കല്ലുകളികള്‍ പ്രചാരത്തില്ലു്‌. ഈ കൊത്തന്‍കല്ലുകളിയില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഒരു പാട്ടാണിത്‌. ഒരു സംഭവചിത്രണം എന്ന തരത്തില്‍ നര്‍മ്മരസത്തില്‍ അവതരിപ്പിക്കുന്ന പാട്ടിലൂടെ വൈക്കത്തപ്പന്റെയും, വെള്ളൂരപ്പന്റെയും ക്ഷേത്രത്തിലെ വിശേഷങ്ങളാണ്‌ വിവരി ക്കുന്നത്‌. എട്ട്‌കെട്ട്‌ താമരമൊട്ട്‌ വൈക്കത്തപ്പന്‌ സമര്‍പ്പിച്ച്‌ അഥവാ തന്റെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വ്ൃവഹിച്ചിരുന്ന കോത' എന്ന അച്ചിയുടെ ആദ്യകാലങ്ങള്‍ വ്യവസ്ഥാപിതമായിരുന്നു. കോത കുളക്കരയില്‍ കുളിക്കാന്‍ ചെന്ന പ്പോള്‍ അഥവാ അര്‍പ്പണഭാവത്തില്‍ നിന്ന്‌ ജീവിതസുഖങ്ങളിലേക്ക്‌ നീങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. കുളത്തില്‍നിന്ന്‌ കിട്ടിയ വെള്ളൂരപ്പന്റെ വെള്ളിക്കിണ്ണം തല്ലിപ്പൊട്ടിച്ച്‌ കുപ്പേലിട്ടു എന്നതിലൂടെ നല്ലരീതിയില്‍ നടത്തപ്പെട്ടിരുന്ന ക്ഷ്രേതം ഈരായ്മക്കാര്‍ പരസ്പരം പോരടിക്കുകയും തത്ഫലമായി അധഃപതിക്കുകയും ചെയ്തു എന്ന്‌ സാരം. കുപ്പ കിളച്ചുമറിച്ചു നോക്കിയപ്പോഴേക്കും അതിന്റെ മേല്‍ക്കൂര നിലംപൊത്തിയിരുന്നു അഥവാ ക്ഷേത്രത്തിന്റെ ഐശ്വര്യം നഷ്ടമായി രുന്നു. പിന്നെ കാളക്കാരന്‍ (കയ്യൂക്കുള്ളവന്‍) കാര്യക്കാരനായപ്പോള്‍ സത്യവും ധര്‍മ്മവും കടമയും എല്ലാം മറന്ന്‌ ദേവന്‌ തുല്യം ആരരിക്കപ്പെട്ടിരുന്ന ദേവദാസികള്‍ വെറും വേശ്യകളായി മാറ്റപ്പെട്ടു. അവരുടെ സസ്യാഹാരരീതിയും ക്ഷ്രേതീയ കല കളും എല്ലാം നഷ്ടമാവുകയും “കാളക്കാരന്റെ സംഭോഗവസ്തു'മാത്രമായി മാറു കയും അതില്‍ രമിക്കുന്ന ഒരു മേലാളവര്‍ഗ്ഗം രൂപപ്പെടുകയും ചെയ്തു. ക്രമേണ കേരളത്തെ മുഴുവന്‍ ഈ പ്രതിഭാസം ഗ്രസിച്ചു. ദേവദാസീ സ്രമ്പരദായത്തെക്കുറിച്ച്‌* ആധികാരികമായി ആദ്യം രേഖപ്പെടുത്തപ്പെട്ട “ചോക്കൂര്‍ ശാസനം'* സ്ഥിതിചെയ്യുന്ന ചോക്കൂര്‍ ശ്രീരാമക്ഷേത്രത്തിന്‌ ചുറ്റുമുളള പ്രദേശങ്ങളില്‍ നിന്നാണ്‌ ഈ പാട്ട്‌ ലഭിച്ചിട്ടുളളത്‌. ഒന്നാം തല്ലിപ്പാറ്റി, രാം തല്ലിപ്പാറ്റി എന്നിങ്ങനെ എട്ട്‌ എത്തുമ്പോള്‍ തുടങ്ങുന്ന സംഭവചിത്രണം എട്ടാം ശതകത്തോടെ ഉദയം ചെയ്തു എന്ന്‌ കരുതാവുന്ന ദേവ ദാസീ സ്ര്പദായത്തെയും ആദ്യകാലങ്ങളിലെ കര്‍ത്തവ്യനിര്‍വഹണത്തെയും സാമ്പ ത്തികാഭിവൃദ്ധിയെയും വെള്ളിക്കിണ്ണം തല്ലിപ്പൊട്ടിക്കലോടെ മത്സരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സംഭവിച്ചു അധ:പതനത്തെയും കുറിക്കുന്നു. ദേവദാസി കള്‍ക്കുായ ജീവിതവ്യതിയാനത്തെയും അപഥസഞ്ചാരത്തെയും സാമ്പത്തികാധിപ ത്യമുളളവരുടെ ധര്‍മ്മച്യുതിയെയും ലൈംഗികാതിപ്രസരത്തെയും ക്രമേണ ആഹാ രാദികളില്‍പ്പോലും വന്ന മാറ്റത്തെയും ഭാതിക സുഖത്തിന്‌ വോിയുള്ള നെട്ടോട്ട ത്തെയും ഒരു സംഭവകഥപോലെ ചിത്രീകരിക്കുന്ന ഈ പാട്ട്‌ ഒരു നീ കാലഘട്ട ത്തിലെ കേരളസംസ്ക്കാരപഠനം തന്നെയാണ്‌. കല്ല്കളിക്ക്‌ അശ്ലീകരമെന്ന കാഴ്ച പ്പാടും പഴമൊഴികളും ഈ പാട്ടും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ പൊതുജനത്തിന്‌ ഈ സ്ര്പദായത്തോടുള്ള അമര്‍ഷവും അസ്വീകാര്യതയും സൂചിതമാവുന്നു. 56. പൂപറിക്കാന്‍ പെണ്‍കുട്ടികള്‍ ര്‌ ഗ്രൂപ്പിലായി നിന്ന്‌ സംഭാഷണരൂപത്തില്‍ പാടിക്കെഠുള്ള കളിയാണിത്‌. “ആരെ നിങ്ങള്‍ക്കാവശ്യം' എന്ന ചോദ്യത്തിന്‌ എതിര്‍ഗ്രൂപ്പിലെ ഒരു കുട്ടിയുടെ പേര്‍ പറയുകയും പിടിച്ച്‌ വലിച്ച്‌ സ്വന്തം ഗ്രൂപ്പിലാക്കുകയും ചെയ്യുന്ന രീതിയില്‍ “അശകൊശലെ' ക്ക്‌ സമാനമായി ഉള്ള ഈ പാട്ട്‌ മലബാര്‍ മേഖലയില്‍ പ്രചാരത്തിലുഠയിരുന്നതാണ്‌. ഓണക്കാലത്തെ പുപറിക്കലും പൂക്കളമത്സരവും ഓര്‍മ്മിപ്പിക്കുന്ന ഈ പാട്ടുകളിയിലൂടെ ഓരോ വ്യക്തിയുടെയും ജീവിതം ഈ സമൂ ഹത്തിന്റെ ആവശ്യമാണെന്നും അതിനാല്‍ താന്‍ ഈ സമൂഹത്തിന്റെ അവശൃഘടക മാണെന്നുള്ള ആത്മബോധം പെണ്‍കുട്ടികളില്‍ ഉാക്കി എന്തിനെയും നേരിടാനുള്ള മാനസികാവസ്ഥയെ പരുവപ്പെടുത്തുകയാണിവിടെ. മുതിര്‍ന്ന പെണ്‍കുട്ടികളുടെ കളിപ്പാട്ടുകളെല്ലാം വൈവാഹികജീവിതത്തിലേക്കും അതില്‍ ആത്മധൈര്യത്തോടെ എന്തും സഹിച്ച്‌ ജീവിയ്ക്കേതിലേക്കും വിരല്‍ ചുുന്നവയാണ്‌. 59. കാരകാരപ്പഴം ചടുകുടുകളിക്കായി ഉത്തരകേരളത്തിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പാട്ടാണിത്‌. ലൈംഗികവേഴ്ചയുടെയും പുരുഷവിജയ ത്തിന്റെയും സംഭോഗശൃംഗാരത്തിന്റെയും പ്രതിരൂപ്രപയോഗങ്ങള്‍ നിറഞ്ഞ കളി യിലൂടെ ലൈംഗികതൃപ്തിയും അടക്കവും സൃഷ്ടിച്ച്‌ വൈകാരികസമചിത്തത കൈവരിക്കാന്‍ കൌഈമാരപ്രായക്കാരന്‌ സാധിക്കുന്നു. ഇതിലൂടെ ലൈംഗികത സമൂ ഹത്തിന്‌ ദോഷമായി മാറാതെ വികാരവിരേചനത്തിന്‌ സാധിക്കുന്നു എന്നത്‌ സാമൂ ഹീകരണ്രപ്രകിയക്ക്‌ ആക്കം കൂട്ടുകയും, സ്വന്തമായ വീക്ഷണവും മൂല്യബോധവും കത്തൊന്‍ സഹായകമാവുകയും ചെയുന്നു. 61. അപ്പച്ചി പുത്തേറുകളിക്കുപയോഗിക്കുന്ന ഈ പാട്ടും കളിയും മുതിര്‍ന്ന കുട്ടികളില്‍ സഹനശക്തിയും എന്തിനേയും നേരിടാനുതകുന്ന തന്റെടവും വളര്‍ത്തിയെടു ക്കാന്‍ പര്യാപ്തമാണ്‌. “ഏറ്റോന്റമ്മേരെ പാച്ചക്കുര്യ' എന്നത്‌ ലൈംഗികതയുടെയും തെറിയുടെയും പ്രയോഗമാണ്‌. 63. കത്തി - കവിടി - ഇട്ടി ഉത്തരകേരളത്തില്‍ പ്രചുരപ്രചാരത്തിലുളള ഈ പാട്ട്‌ ഇട്ടിയും കോലും കളിക്ക്വോി മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്നതാണ്‌. “നായീന' “പിടി പിടി” എന്ന പ്രയോഗം തെറിയംശങ്ങള്‍ നിറഞ്ഞതും ശൃംഗാരപരവുമാണ്‌. 64. അങ്ക്ളീം ഇങ്കളീം ചെറിയ ആണ്‍കുട്ടികളുടെ ഈ കളിപ്പാട്ടില്‍ ര്‌ ഗ്രൂപ്പായി മാറുന്ന കളിക്കാ രുടെ മത്സരമാണുളളത്‌. ഞങ്ങള്‍, നിങ്ങള്‍ എന്ന മനോഭാവം വരുമ്പോള്‍ പര സ്പരം കുതികാല്‍വെപ്പുകളും കയ്യാങ്കളികളും ശിക്ഷാനടപടികളുമെല്ലാം ഉാകാ മെന്നും അതില്‍ പതറാതെ രക്ഷനേടേത) എന്നും പഠിപ്പിക്കുന്ന ഈ കളിയിലൂടെ ജീവിതത്തില്‍ ഉകാവുന്ന പ്രശ്നങ്ങളെ സധൈര്യം നേരിട്ട്‌, ജീവിതായോധനശേഷി കൈവരിക്കാനുള്ള പരിശീലനം നേടുകയാണ്‌. 65. ആട്ടുങ്ങ തോട്ടങ്ങ കുട്ടികളില്‍ കാണുന്ന നശീകരണവാസനയുടെ സമീകരണമാണ്‌ ഈ കളിയിലൂടെ നടക്കുന്നത്‌. മണ്ണപ്പം ചുടുകയും ചവിട്ടിപ്പൊട്ടിച്ച്‌ നശിപ്പിച്ച്‌ ആഹ്ലാദി ക്കുകയും ചെയ്യുന്ന കുട്ടിയിലെ “എന്തിനെയും” ഉടച്ചുവാര്‍ക്കാനുള്ള പ്രവണതയാണ്‌ സൂചിതം. 66. അട്ടാചൊട്ടാ മുതിര്‍ന്ന ആണ്‍കുട്ടികളുടെ ഈ എണ്ണല്‍കളിപ്പാട്ടിലൂടെ തെറിയംശങ്ങള്‍ തന്നെയാണ്‌ വെളിവാക്കപ്പെടുന്നത്‌. “ചൊട്ട' എന്ന വാക്കിന്‌ “തൊടുകുറി” എന്നും “ആണ്‍കുട്ടികളുടെ ലൈംഗികാവയവം” എന്നും വിവിധ പ്രദേശങ്ങളില്‍ അര്‍ത്ഥമാ ക്കുന്നു “പയ്യന്‍ കുടുക്കേലപ്പന്‍ തൂറി' എന്നതിലൂടെ താനിഷ്ടപ്പെട്ട തന്റെതെന്ന്‌ കരുതി ജീവിച്ച, പെണ്‍കുട്ടിയെ മറ്റൊരുത്തന്‍ അവകാശപ്പെടുന്നുന്നതും അവന്റെ ലൈംഗികാധിപതൃശ്രമവും സൂചിപ്പിക്കുന്നുവെങ്കില്‍ “പിഞ്ഞാണം വീത്തി' എന്നതി ലൂടെ എന്ത്‌ വിലകൊടുത്തും ആ ഉദ്യമത്തെ തടഞ്ഞ്‌ ജീവിതത്തില്‍ വിജയിക്കുന്നതു മാണ്‌ വിവരിക്കപ്പെടുന്നത്‌. ജീവിതത്തില്‍ തന്റെതായ വസ്തുക്കളെയും വ്യക്തിക ളെയും സംരക്ഷിക്കേതിന്റെ ഉത്തമബോധ്യമാണ്‌ അവനില്‍ ദര്‍ശിക്കുന്നത്‌. 68. ഒരു മറത്തെ ഷോളയൂര്‍, കാസര്‍ഗോഡ്‌ ഭാഗത്ത്‌ പ്രചാരമുള്ള ഈ ഈഞ്ഞാല്‍പാട്ടില്‍ “ഞ്ഞാല്‍” എന്നതിന്‌ ഈഞ്ചല്‍' എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. “കന്നട്‌ ചുവയു ളള പ്രാദേശികഭാഷയിലുള്ള ഈ പാട്ടില്‍ ഈഞ്ഞാലിലെ ആട്ടുങ്കിളി ആണ്‍കിളിയോ പെണ്‍കിളിയോ? എന്ന ചോദ്യം ഈഞ്ഞാല്‍ സ്ത്രീപുരഷഭേദമന്യെ ഏവര്‍ക്കും ഇഷ്ടമായിരുന്നു എന്നും താഴ്ത്തികെട്ടിയ ഈഞ്ഞാലിലൂടെ കിളിയെ പോലെ പറ ക്കാനുള്ള മനുഷ്യന്റെ മോഹം സാര്‍ത്ഥകമായിരുന്നു എന്നും പറയന്നു. ചുറ്റുപാടുമു ളള വലിയ മരത്തില്‍ ഈഞ്ഞാലിട്ട്‌ ആടിരസിക്കുന്ന ശീലം വലിയ ഉറപ്പുള്ള മരങ്ങ ളുടെ സംരക്ഷണത്തിനും ഉറപ്പുകുറഞ്ഞവയെ കത്തൊുന്നതിനും സഹായകമായി. ഞ്ഞാല്‍ എന്നത്‌ സാമൂഹൃജീവിതത്തില്‍ മലയാളിക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ഓരോ വ്യക്തിയും സമൂഹവും പിന്നോട്ട്‌ സഞ്ചരിച്ച്‌ പ ൪൮൮ചരിത്രത്തില്‍ നിന്ന്‌ ജീവിതപാഠങ്ങള്‍ ഉള്‍ക്കെ്‌ അതില്‍ നിന്ന്‌ ഈര്‍ജ്ജം സ്വീകരിച്ച്‌ പരമാവധി മുന്നോട്ട്‌ സഞ്ചരിച്ച്‌ ഉയരങ്ങളില്‍ എത്തിച്ചേരണം എന്ന സന്ദേശത്തെ നല്‍കാന്‍ പര്യാപ്തമാണ്‌ ഈഞ്ഞാല്‍ എന്ന പ്രതീകം. 69. ഈഞ്ഞാലാടാന്‍ ഈഞ്ഞാലാടാന്‍ വിളിക്കുന്ന ചേച്ചിയോട്‌ “കൊമ്പിച്ചിരിക്കുന്ന്‌ അനിയ ത്തിയും വീം വീം വിളിച്ചിട്ടും വരാഞ്ഞപ്പോള്‍ തനിക്ക്‌ വോി അമ്മ വാങ്ങിവെച്ച പ ുത്തന്‍ വസ്ത്രംപോലും നല്‍കി അവളെ സന്തോഷിപ്പിക്കാന്‍ തയ്യാറാകുന്ന ചേച്ചിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴങ്ങള്‍ കത്തൊുകയാണിവിടെ. ചേച്ചിക്ക്‌ അനിയത്തിയോടുള്ള വാത്സല്യവും ഇഷ്ടവും താന്‍ മോഹിച്ച്‌ വാങ്ങിപ്പിച്ച കിഴ ക്കന്‍ചേലപോലും ഒരു മടിയും കൂടാതെ എടുത്തുകൊടുക്കത്തക്കവിധത്തില്‍ ദൃഡ്ദവും ആഴമേറിയതുമാണ്‌ എന്ന്‌ ഈ പാട്ട്‌ ബോധ്യപ്പെടുത്തുന്നു. മലബാര്‍ മേഖ ലയില്‍ പ്രചാരത്തിലുയിരുന്ന ഒരു പാട്ടാണിത്‌. 72. ഉഈഞ്ഞാലോ തിരുവനന്തപുരം ഭാഗങ്ങളില്‍ പ്രചാരത്തിലൂായിരുന്ന ഈ പാഠഭേദത്തില്‍ 'പാച്ചോറ്‌ ഉ ഇരിക്കുമ്പം ഓണം വന്ന്‌ മുട്ടുട്ടോ” എന്ന പ്രയോഗം പ്രാദേശികമായി വന്നു ചേര്‍ന്നതാണ്‌. ഓണത്തിന്‌ ചേച്ചിക്ക്‌ മാത്രം കിഴക്കന്‍ചേല ഓണക്കോടി യായി കൊടുത്തതില്‍ പരിഭവിച്ച്‌ പിണങ്ങിയ അനിയത്തിയെ അനുനയിപ്പിക്കുകയാ ണിവിടെ. കുട്ടികളില്‍ ഒരാള്‍ക്ക്‌ മാധ്രം എന്തെങ്കിലും സമ്മാനം നല്കിയാല്‍ ഉള്ള വേദന 'അനിയത്തി'യുടെ പെരുമാറ്റത്തിലൂടെ ദര്‍ശിക്കാം. ചേച്ചിയുടെ മാതൃതുല്യമായ സ്നേഹവും ത്യാഗമനഃസ്ഥിതിയും സ്വഭാവവൈശിഷ്ട്യമായി ചിത്രീകരിക്കപ്പെടുന്നു. 73. ഒന്നാകും കുന്നിലും പാലപ്പൂ മാദകത്വത്തിന്റെ പ്രതീകമാണ്‌. പാലച്ചെടി വീട്ടിന്നകലെയുള്ള കുന്നില്‍ നട്ട്‌ നനച്ച്‌ യക്ഷികളെ അങ്ങോട്ട്‌ കുടിയേറ്റി ദൈവത്തെ (തെയ്യത്തെ) വര വേല്‍ക്കലാണ്‌ ഇവിടെ നടക്കുന്നത്‌. ജീവിതത്തിന്‌ ലക്ഷ്യവും താളവും നലകുന്ന തെയ്യം ഒരു ഗ്രാമത്തിലെ ജനജീവിതത്തിന്‌ താളവും ആ താളത്തിനൊത്തുള്ള ചലനവും നലകുന്നു. തെയ്യത്തിന്റെ നാടായ കണ്ണൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളില്‍ പ്രചാര ത്തിലുള്ള ഈ തിരുവാതിരപ്പാട്ടിലൂടെ'* ജീവിതത്തിലെ തിന്മകളെ അകറ്റി നന്മയെ സ്വാംശീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. നശീകരണമല്ല, സ്വാംശീകരിക്കുന്ന അഥവാ സംരക്ഷിക്കുന്ന രീതിയാണ്‌ പ്രധാനം എന്ന്‌ കുന്നിലെ പാലനടലും തെയ്യ ത്തിന്റെ വരവേല്‍പും സൂചിപ്പിക്കുന്നു. തെയ്യമെന്ന കലാരൂപത്തെ അടിസ്ഥാന മാക്കി ജീവിതം കഴിച്ചു കൂട്ടിയിരുന്ന ഒരു വലിയ ജനവിഭാഗമുയിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവസാനത്തെ വരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭാതികത യില്‍ നിന്ന്‌ ആത്മീയതയിലേക്കുള്ള ഒരു പ്രയാണം ഈ പാട്ടില്‍ നിഴലിക്കുന്നു. 74. ഒന്നാനാം മതിലകത്ത്‌ പെണ്‍കുട്ടികളുടെ വട്ടക്കളി" അഥവാ കൈകൊട്ടിക്കളിപാട്ടാണിത്‌. ഇല ഞ്ഞിപൂവിറുക്കാനുള്ള മങ്കമാരുടെ പോക്ക്‌ പരാമര്‍ശിക്കപ്പെടുന്നു. ഇലഞ്ഞിപ്പു എന്നത്‌ മനസ്സിനെ വശീകരിക്കുന്ന പ്രകൃതിയുടെ പെര്‍ഫ്യൂമാണ്‌. കറിക്ക്‌ സ്വാദ്പറ്റി മാലയിട്ടമാരന്‍ മാല വീണുപോയതിന്റെ പേരില്‍ അഥവാ ആചാരങ്ങള്‍ തെറ്റുന്ന തിന്റെ പേരില്‍ അവളെ കൈവെടിയുന്നു. ജീവിതതാളങ്ങള്‍ തെറ്റുന്നു, ബന്ധങ്ങള്‍ ശിഥിലമാവുന്നു. ഇരട്ടമാലയും പത്തുനൂറുതുളസിമാലയും ഇട്ടപെണ്ണിന്റെ മാല വീണുപോകുന്നു എന്നതിലൂടെ സ്ര്രീധനത്തിന്റെ അഭാവത്തില്‍ പുരുഷസ്വഭാവത്തി ലൂായേക്കാവുന്ന സ്വഭാവവ്ൃതിയാനങ്ങളാണ്‌ പരാമര്‍ശിക്കപ്പെടുന്നത്‌. പെണ്‍കുട്ടി യുടെ വൈവാഹിക ജീവിതത്തെക്കുറിച്ചും പാചകനൈപുണിവേതിന്റെ പരമ്പ്പാ ധാനൃത്തെക്കുറിച്ചും ആചാരാദികളെ മുറുകെ പിടിക്കേതിന്റെ ആവശ്യകതയെക്കു റിച്ചും ഉള്ള സൂചനകള്‍ നല്‍കി ജീവിതായോധനശേഷി കൈവരിക്കാന്‍ പ്രാപ്തമാ ക്കുകയാണ്‌ ഇത്തരം വരികളിലൂടെ എന്നിട്ടും കുനിന്ന മങ്കമാരോട്‌ മംഗളസൂചക മായ വായ്ക്കുരവ ഇട്ടുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ സമൂഹം കല്‍പിച്ച എല്ലാ കയ്പുനീരും കുടിച്ചിറക്കാന്‍ ബാധ്യസ്ഥരാണ്‌ സ്ര്രീജനങ്ങള്‍ എന്ന വിശ്വാസം ദൃഡ്ദീകരിക്കുന്നു. ഏത്‌ പരിത:സ്ഥിതിയിലും കാര്യങ്ങള്‍ മംഗളമാക്കിത്തീര്‍ക്കേവളാ ണ്‌ സ്ര്രീ എന്ന ആധുനികകാലഘട്ടത്തില്‍പോലുമുള്ള അലിഖിതനിയമമാണ്‌ സൂചിതം. തൃശൂര്‍ ഗുരുവായൂര്‍ ഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന ഒരു പാട്ടാണിത്‌. മുതിര്‍ന്ന പെണ്‍കുട്ടികളുടെ ഈപാട്ടിലൂടെ പാചകവും ആചാരമര്യാദകളും അറിയേതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയാണ്‌. 76. ഒന്നാം വള്ളി.... വയനാട്ടിലെ മണ്ണാന്‍ സമുദായക്കാര്‍ക്കിടയില്‍ നില നിന്നിരുന്ന ഒരു വട്ടക്കളി പ്പാട്ടാണിത്‌. വാകപ്പുവിന്റെ വെട്ടലും അത്‌ പെട്ടിയിലിട്ട തേവക്കനിയുടെ സന്തോ ഷവും നിറഞ്ഞ പാട്ടിലൂടെ കേരളീയസൌന്ദര്യസങ്കലപത്തില്‍ വാകക്കും വാകപ്പൂ വിനുമുള്ള സ്ഥാനമാണ്‌ വെളിപ്പെടുന്നത്‌. ഇതിലൂടെ ആദിവാസികളുടെ പ്രകൃതിവീക്ഷണവും സൌന്ദര്യസങ്കല്പങ്ങളും ബോധ്യപ്പെടുന്നു. 77. ഒന്നാനാം തിരുവനന്തപുരം ഭാഗങ്ങളില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ പാവള്ളിക്കളി യ്ക്കുപയോഗിച്ചിരുന്ന ഈ പാട്ടിലൂടെ ശ്രീപത്മനാഭസ്വാമിയുടെ കിടപ്പിനെയും അത്‌ വൈകുണ്ഠനാഥന്റെ (നാരായണന്റെ) അതേ സ്വരൂപമാണ്‌ എന്ന താരതമ്യപ്പെടുത്ത ലിനെയും അങ്ങനെയുള്ള പത്മനാഭസ്വാമി എന്നെ തുണക്കണേ എന്ന പ്രാര്‍ത്ഥന യെയും കുറിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ തുൃപ്പടിദാനവുമായി ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിനും ദേവനും തിരുവനന്തപുരംകാ രുടെ ജീവിതത്തിലുള്ള സ്ഥാനമാണ്‌ ഇവിടെ വെളിപ്പെടുന്നത്‌. 78. ഒന്നേ ഒന്നേ പോല്‍ തിരുവിതാംകൂര്‍ ഭാഗങ്ങളിലെ നമ്പൂതിരി വിഭാഗക്കാര്‍ക്കിടയില്‍ നിലനി ന്നിരുന്ന ഈ പത്തടിപ്പാട്ട മുതിര്‍ന്ന പെണ്‍കുട്ടികളുടെ തിരുവാതിരപ്പാട്ടാണ്‌. ശാസ്ത്രീയതയെയും സാംസ്കാരികപൈതൃകത്തെയും സമ്മേളിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഈ പാട്ട്‌ സൂര്യന്‍, ഭൂമി, കാലങ്ങള്‍, വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍, ട്ടതുക്കള്‍, കടലു കള്‍, ദിക്കുകള്‍, രസങ്ങള്‍, അവതാരങ്ങള്‍ എന്നിങ്ങനെ നമുക്ക്‌ ചുറ്റുമുളള സചേ തന അചേതന വസ്തുക്കളെയും ചുറ്റുപാടിനെയും ആവാഹിച്ചിരിക്കുന്നു. ഒന്നായ സൂര്യനെ കൈതൊഴുവിന്‍' എന്നതിലൂടെ ഭൂമിയിലെ ജീവന്റെ നിലനില്പിന്‌ ആധാര മായ ഈര്‍ജ്ജസ്രോതസ്സ്‌ അഥവാ “ദൈവത്തെ' നമസ്‌കരിക്കുന്നു. സൂര്യനമസ്കാരം ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണ്‌ എന്ന വിശ്വാസവും എഴുന്നേറ്റാല്‍ പ്രഭാത ത്തില്‍ സൂര്യനമസ്‌കാരം ചെയ്യണം എന്ന ആചാരവും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ സൂര്യനെക്കുറിച്ചുള്ള ഉപകാരസ്മരണയും ദൈവികപരിവേഷവും ബോധ്യപ്പെടും. ചുറ്റുന്ന ഭൂമി എന്ന പ്രയോഗം ജനതയുടെ ശാസ്ര്രാഭിനിവേശവും അറിവും വ്യക്തമാക്കുന്നു മൂന്ന്‌ കാലങ്ങള്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിങ്ങനെ ഭൂതകാ ലത്തെ അനുഭവങ്ങളില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍കെട്‌ വര്‍ത്തമാനത്തെ തന്റെതാക്കിമാ റ്റാനും ഒപ്പം ദീര്‍ഘദൃഷ്ടിയോടെ ഭാവിയെ സമീപിക്കാനുമുള്ള ആഹ്വാനമാണ്‌. നാല്‍ വേദങ്ങളും ചേര്‍ത്ത്‌ ചൊല്ലുക എന്നതിലൂടെ ജക്‌, യജുര്‍, സാമം എന്നിവയോ ടൊപ്പം പൌഈരോഹിത്യവര്‍ഗ്ഗം ഇകഴ്ത്തിക്കിരുന്ന ഭാതികജീവിതത്തെക്കുറിക്കുന്ന അഥര്‍വ്വവേദത്തെയും ചേര്‍ത്ത്‌ ഭാതിക-ആത്മീയ ജീവിതങ്ങളെ സമമ്പയിപ്പിക്കാനു ളള സന്ദേശമാണ്‌. പഞ്ചഭൂതങ്ങളെ വാഴ്ത്തിക്കൊള്‍വിന്‍' എന്നതിലൂടെ 'പൃഥ്യപ്തേജോവായ്വാ കാശങ്ങള്‍' എന്ന പഞ്ചഭൂതങ്ങളെക്കൊാണ്‌ എല്ലാ ശരീരങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നും അവയുടെ സംരക്ഷണത്തിലൂടെ മാത്രമേ ഈ പ്രപഞ്ചത്തിന്‌ നിലനിലപുള്ളൂ എന്നും സൂചിപ്പിക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങ ളുടെ വാഴ്ത്തല്‍ അവയുടെ സംരക്ഷണത്തൊടൊപ്പം ആത്മീയതലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ന്‌ ശാസ്ര്രം കത്തിയ പരിസ്ഥിതിപ്രശ്നങ്ങളില്‍ മിക്ക വയും മണ്ണ്‌ (ഭൂമി), ജലം, വായു, തീ അഥവാ ഈര്‍ജ്ജം, എന്നിവയുടെ സംരക്ഷ ണവും ആകാശം അഥവാ വിശാലമായ മനസ്സിന്റെ നിര്‍മ്മാണവും ഇല്ലാത്ത അവസ്ഥ തന്നെയാണ്‌. പ്രകൃതിയെ ആശ്രയിച്ച്‌ ജിവിക്കുന്ന മനുഷ്യന്റെയും മറ്റ്‌ ജീവജാലങ്ങളു ടെയും ജീവിതത്തെ നിയ്ന്ത്രിക്കുന്നത്‌ ജൂതുക്കളാണ്‌. കൃഷിയും മറ്റ്‌ തൊഴിലുകളും ഉത്സവങ്ങളും എല്ലാം ടടതുക്കളെ ആസ്പദമാക്കിയാണ്‌ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രകൃതിയുടെ വിവിധഭാവങ്ങള്‍ക്കടിസ്ഥാനം ജതുക്കളാണ്‌. പ്രാപഞ്ചികശക്തിക ളുടെ പ്രത്യേകിച്ചും ഭൂമിയുടെ ചലനങ്ങള്‍ക്കാസ്പദമായി വരുന്ന ജൃതുക്കള്‍ പോലെ ജീവിതത്തിലും പല ജ്ൃതുക്കള്ു്‌. സാഹിത്യം ഈ പ്രതിഭാസങ്ങളെ കൈകാര്യം ചെയ്യുന്നവയാണ്‌. “ജതുഭേദങ്ങളാണ്‌ പലപ്പോഴും സാഹിത്യത്തെ ഫലവത്താക്കുന്ന ത്‌. ഇങ്ങനെ ആറു ഒഉതുക്കളും പാടിക്കൊള്ളിന്‍ എന്നതിലൂടെ വളരെ വലിയ ഒരു തലമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇതിലൂടെ എല്ലാറ്റിനോടും പൊരുത്തപ്പെടുക എന്ന സന്ദേശവും ധ്വനിപ്പിക്കുന്നു. “ഏഴു കടലുകള്‍ തരഠിപ്പോരിന്‍” എന്നതിലൂടെ ലോകത്തെല്ലായിടത്തും സഞ്ച രിച്ച്‌ അറിവിനെ വിശാലമാക്കാനും “എട്ടുദിക്കും ജയിച്ചുപോരിന്‍” എന്നതിലൂടെ ദിഗ്വിജയം നേടുക -- എല്ലാറ്റിലും വിജയം നേടുക എന്നും ശൃംഗാരം, വീരം, കരുണം തുടങ്ങിയ നവരസങ്ങളെ ഓരോന്നിനെയും വേര്‍തിരിച്ചറിഞ്ഞ്‌ രസിക്കുന്ന തിലൂടെ മനുഷ്യന്‍ പൂര്‍ണ്ണതയെ അഥവാ മനുഷ്യത്വത്തെ കൈവരിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു. ശേഷം ഭഗവാന്റെ പത്തവതാരങ്ങളും എന്തിനെന്ന്‌ കത്തി യുക്തി ഉപയോഗിച്ച്‌ തന്നിലുള്ള ഭക്തിയെ ശുദ്ധിചെയ്യാന്‍ ഉപദേശിക്കുന്നതിലൂടെ അവതാരങ്ങളെല്ലാം മനുഷ്യനന്മക്കും സേവനത്തിനുമാണ്‌ എന്ന്‌ കത്തൊുന്ന മനു ഷ്യന്‍ മാനവസേവയാണ്‌ മാധവസേവ എന്ന തത്വത്തെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാ കുന്നു. ഇങ്ങനെ ഈ കൊച്ചുപാട്ടിലൂടെ ഭാതികവും ആത്മീയവും വൈകാരികവും ശാസ്ത്രീയവുമായ യുക്തിചിന്തനത്തെ വളര്‍ത്തി പൂര്‍ണ്ണത്വത്തിലെത്തിക്കുക എന്ന്‌ ഉദാത്തസമീപനമാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. പ്‌ സ്ര്രീകള്‍ക്കിടയില്‍ പോലും വിവ രവും വിവേകവും ചിന്താശക്തിയും ഉള്ളവര്‍ ഉായിരുന്നു'* എന്ന്‌ ഈ പാട്ട്‌ ബോധ്യ പ്പെടുത്തുന്നു. 80. ഒന്നാം (ശ്രീ പത്തടിപ്പാട്ടുകളില്‍ ഒന്നായ ഈ പാട്ട്‌ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ പ്‌ തുമ്പിതുള്ളല്‍ക്കളിക്കായി ഉപയോഗിച്ചിരുന്നു. പാല്‍ക്കടലില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ ശംഖിന്‍നാദം കേട്ട്‌ ഉണരുന്ന ഭഗവതിയെ വാഴ്ത്തിക്കൊ ആരം ഭിക്കുന്ന പാട്ട്‌ താളംമുറുകുന്നതോടെ ദ്രുതഗതിയിലാവുന്നു. ഓരോ മനുഷ്യനും മഹാവിഷ്ണുവും മഹാലക്ഷ്മിയും ആയി മാറുന്ന രീതിയില്‍ കാണികളും കളി ക്കാരും ലയിച്ചു പോവുന്നു സാമൂഹികകൂട്ടായ്മയും ഐക്യവും ആത്മീയചിന്തയും വളര്‍ത്തിയെടുക്കാന്‍ ഇവ സഹായിച്ചിരുന്നു. 83. ഒന്നാംവള്ളിയിതു .... തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുയിരുന്ന ഈ കൈകൊട്ടിക്കളിപ്പാട്ടില്‍ അന്നത്തെ സാമുഹ്യവ്യവസ്ഥക്കനുസരിച്ച്‌ മുല്ലവള്ളിയില്‍ തൊടാനോ മുല്ലപറി ക്കാനോ അവകാശമില്ലാതിരുന്ന അടിയസമുദായത്തിലെ കുട്ടി അതിനെ ലംഘിച്ചു കെ കൂട്ടുകാരുടെ സഹായത്തോടെ മുല്ല പറിച്ച്‌ മാലകോര്‍ത്ത്‌ അമ്പലത്തില്‍ ചെന്ന കഥയാണ്‌. മാലയും കോര്‍ത്ത്‌ പൂങ്കാവനത്തിലെത്തിയ കുഞ്ഞിപ്പെണ്ണ്‌ അമ്പല ത്തില്‍ എത്തിയെങ്കിലും വീം അവള്‍ക്ക്‌ നീതി നിഷേധിക്കപ്പെട്ടു. അവകാശങ്ങള്‍ക്ക്‌ വോി വിചാരവിപ്പവം നടത്തി ഈഴവശിവനെ പ്രതിഷ്ഠിച്ച ഗുരുദേവനെപ്പോലെ* തന്റെ പൂജയ്ക്കായ്‌ അവള്‍ അമ്പലം തീര്‍ത്തപ്പോള്‍ ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതു ളളി. വിചാരണ നടത്തി. ഒടുവില്‍ അവളെ ബലിനടത്തി ഒരു സ്മാരകമെ ന്നോണം നിത്യമായി കുടിയിരുത്തി. അന്തം മറിഞ്ഞവള്‍ അമ്പലത്തില്‍ കുടിക്കൊ ള്ളുന്നത്‌ ഈയൊരു സാഹചര്യത്തിലാണ്‌. സവര്‍ണ്ണ സ്ര്രീകളെപ്പോലെ ക്ഷേത്ര ദര്‍ശനത്തിന്‌ കൊതിച്ച അടിയാളകുട്ടിയുടെ'* മനസ്സും അവകാശനിഷേധത്തിനെതിരെയുള്ള പ്രതികരണവും ഇതറിഞ്ഞ നാട്ടുപ്രമാണിമാ രുടെ എതിര്‍പ്പും അവരുടെ വിധിപ്രഖ്യാപനവും നിറഞ്ഞ ഈ പാട്ട്‌ ഒരു കാലഘട്ട ത്തിന്റെ ചരിത്രത്തെ വിളിച്ചോതുന്നു. 84. ഒന്നാം പുപൊലി സമൂഹത്തില്‍ സമൃദ്ധി കളിയാടിയിരുന്ന ദിക്കില്‍ ഉള്ള കാഴ്ചയെ വര്‍ണ്ണിക്കു കയാണിവിടെ. ഒന്നരചിറ്റിനും രരചിറ്റിനും പൊന്നണിഞ്ഞപ്പോള്‍ 'മുക്കണ്ണിലാള്‍' (ശിവന്‍) ഇവിടെ തന്റെ ഭര്‍ത്താവ്‌ മനം തെളിഞ്ഞ്‌ തന്നെ സ്വീകരിക്കുകയും നാഗത്തെ പാമ്പ്‌ പടം വിടര്‍ത്തി എന്നതിലൂടെ അവര്‍ ദാമ്പത്യജീവിതം ആരംഭിക്കു കയും ചെയ്തു എന്ന്‌ കഥ. അതില്‍ തഞ്ചക്കളത്തിലെ പുഞ്ചമണി” പോലെ ഒരു കുഞ്ഞ്‌ പിറക്കുകയും സമൃദ്ധി നിറയുകയും ചെയ്തു. അവള്‍ക്ക്‌ /അവന്‌ cal തട്ടാന്‍ ഒരുക്കിയ പൊന്‍തളിക, കുഞ്ഞ്‌ ഉായപ്പോള്‍ അതിന്റെ സന്തോഷത്തില്‍ സമ്മാനമായ്‌ ലഭിച്ച ആഭരണങ്ങള്‍ എന്ന്‌ വേ “ഒന്‍പതര ചിറ്റിന്‌ പൊന്ന്‌” സര്‍വ്വര്ത സൌഈഭാഗ്യലക്ഷ്മിയുടെ വിളയാട്ടംതന്നെയായിരുന്നു അവളുടെ ജീവിതം. സമ്പ ത്തിന്റെ കുമിഞ്ഞുകൂടലും സുഖലോലുപമായ ജീവിതവുമാണ്‌ ഇവിടെ സൂചിതം. സമൂഹത്തിന്റെ ഉന്നതവ്ൃയക്തിത്വങ്ങളായി ജിവിച്ചിരുന്ന രാജാവിന്റെയും ചുരുക്കം അനുയായികളുടെയും ജന്മിമാരുടെയും ഇട്ര്രഭുക്കളുടെയും മറ്റ്‌ പ്രമുഖന്മാരുടെയും ജീവിതം ഇത്തരത്തിലുള്ളതാവാം. സവര്‍ണ്ണര്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ പാട്ട്‌ ഒരു ന്യൂനപക്ഷത്തിന്റെ സുവര്‍ണ്ണകാലത്തെ?" അനുസ്മരിക്കുന്നു. 85. ഒന്നാനാം തിരുവനന്തപുരം, വെഞ്ഞാറമൂട്‌ ഭാഗങ്ങളില്‍ പ്രചാരത്തിലുായിരുന്ന പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിക്കുപയോഗിക്കുന്ന ഈ പാട്ട്‌ സാമൂഹൃപരിഷ്കര ണത്തിന്റെ ഫലം ബോധ്യപ്പെടുത്തുന്നു. പത്തടിപ്പാട്ടായ ഇതില്‍ ചിത്തിരക്കൊമ്പില്‍ പൂത്തെറങ്ങിയ പൂമലര്‍ പറിക്കാന്‍, പൂക്കണ്ണികോരി കോര്‍ത്തെടുക്കാന്‍ പ്രാഡയായ മങ്കപ്പെണ്ണും നൃത്തവിദുഷിയായ മയിലപ്പെണ്ണും കൊച്ചുനീലിപ്പെണ്ണും ഒന്നിച്ച്‌ തയ്യാ റാവുന്നു. ഇന്നല്ലേ കൊട്ടും കളിയും എന്ന ചോദ്യത്തോടെ നമ്മക്കൊന്നാടിക്കളി ച്ചുടേ എന്ന സാഹാര്‍ദ്ദപരമായ സമീപനവും കളിയുമാണ്‌ പിന്നീട്‌ നടക്കുന്നത്‌. ചാഞ്ഞും തിരിഞ്ഞും പമ്പരം പോലെയും കളിച്ച്‌ ആഹ്യാദത്തിമര്‍പ്പിലെത്തുന്ന ഈ പാട്ട്‌ ജാതിഭേദങ്ങള്‍ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും ഉപരിയായ കൂട്ടാ യ്മയും സാഹോദര്യവുമാണ്‌ പ്രകടിപ്പിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. നവോത്ഥാനകാലഘട്ടത്തെ'* വെളിപ്പെടുത്തുന്ന ഈ പാട്ടിലൂടെ സാമൂഹിക ഐക്യം എന്ന ആദര്‍ശത്തിന്റെ പ്രചാരണം ശക്തമാവുന്നു. 86. ഒന്നേ ഒന്നേ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച്‌ കുട്ടികള്‍ക്കിടയിലൂായിരുന്ന കൈകൊട്ടിക്കളിപ്പാട്ടാണിത്‌. ആദ്യാക്ഷരപ്രാസ്പപധാനമായ ഈ പാട്ടിലൂടെ കൃഷ്ണന്റെ ജനനം മുതലുള്ള ചില പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നു കൃഷ്ണനും ഭാഗവതത്തിനും കേരളത്തിലുള്ള സ്വാധീനത്തെ കുറിക്കുന്ന പാട്ടാണി ത്‌. “രില്ലം' എന്ന പ്രയോഗം നമ്പൂതിരിമാര്‍ക്കിടയിലുള്ള പ്രചാരത്തിന്റെയും ഇഷ്ട പ്പെട്ട എന്തിനെയും ഉന്നതശ്രേണിയില്‍ എത്തിക്കുക എന്ന മനോഭാവത്തെയും കുറി ക്കുന്നു. എന്നാല്‍ മുല്ലക്കല്‍ കംസന്‍ ' എന്ന പ്രയോഗംപതോ മുല്ലക്കല്‍” എന്ന തറവാട്ടിലെ കംസന്റെ സ്വഭാവമുള്ള വ്ൃക്തിയെക്കുറിക്കുന്നതാവാം. 87. ഒന്നാനാം മതിലകത്തെ പെണ്‍കുട്ടികളുടെ വട്ടക്കളിക്കും തിരുവാതിരക്കളിക്കും ഉപയോഗിക്കുന്ന ഈ പാട്ട്‌ കാമപൂജയുടെയും ഭാതികതയുടെയും പ്രതീകമായ ഇലഞ്ഞിപ്പുവിറുക്കാന്‍ തോഴിമാരെ ക്ഷണിക്കുന്ന രീതിയിലാണ്‌. അതിന്‌ മറുപടിയായി മതിലകത്ത്‌ കണ്ണനു. അവന്റെ കയ്യില്‍ കൊച്ചുവില്ലും അമ്പുമു, എയ്തുപറ്റിക്കും എന്നിങ്ങനെ പറയുന്നതി ലൂടെ കണ്ണന്‍ രാധഃഃ എന്നിങ്ങനെയുള്ള സങ്കല്പങ്ങള്‍ക്ക്‌ സമൂഹത്തിലുയിരുന്ന സ്ഥാനവും അര്‍ത്ഥവും വ്യക്തമാവുന്നു. ഇതിലെ അമ്പ്‌ എയുല്‍ കാമശരമെയ്യലാണ്‌. കണ്ണന്റെ മുമ്പില്‍ എത്തുമ്പോള്‍ അവര്‍ (ഗോപികമാര്‍) എല്ലാം മറന്ന്‌ അവനില്‍ ലയിക്കാന്‍ വെമ്പുന്നതിനെയാണ്‌ ഈ പാട്ടില്‍ സൂചിപ്പിക്കപ്പെടുന്നത്‌. ഒപ്പം നമുക്ക്‌ ചുറ്റും ചാരിത്ര്യം കവരാന്‍, പുഞ്ചിരിയോടെ സമീപിക്കാന്‍ ധാരാളം കണ്ണന്മാര്‍ (കുസൃതികള്‍?) ള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പും. 88. ഒന്നാംകരീം... ഇന്നും മരുമക്കത്തായ വ്യവസ്ഥിതി പൂര്‍ണ്ണമായും മാറ്റപ്പെട്ടിട്ടില്ലാത്ത പയ്യ ന്നൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ തറവാട്ടുകാരണവരുടെ ആജ്ഞാനുസാരം നടത്ത പ്പെടുന്ന വിവാഹങ്ങള്‍, സംബന്ധവ്യവസ്ഥ തുടങ്ങിയവയെ കളിയാക്കുന്ന ഒരു പ ാട്ടാണിത്‌. താലിക്കുതാലി പകരംതന്നാപോരെ എന്ന ചോദ്യം താലിയുടെ ഭ്രദ്രതയില്ലാ യ്മയെക്കുറിക്കുന്നു.” മക്കത്തായത്തെ വളരെയധികം പ്രോല്‍സാഹിപ്പിക്കുന്ന നമ്പു തിരിമാര്‍ക്കിടയില്‍ പോലും ഈ പ്രദേശങ്ങളില്‍ മരുമക്കത്തായ വ്യവസ്ഥിതി നിലനി ന്നിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. “തത്തമ്മചുഠലെ താലികൊരുക്കുന്നു” എന്നതിലെ രാജകുമാരിയുടെ താലികൊരുക്കുന്ന തത്ത സന്ദരൃവതിയാണ്‌. അതിന്റെ ചുമന്ന കൊക്ക്‌ കാവ്യസങ്കല്‍പമാണ്‌. കാര്യങ്ങള്‍ വളരെ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവ്‌ തത്തക്ക്്‌ എന്ന്‌ പഴമക്കാര്‍ വിശ്വസിക്കുന്നു. കുറത്തികള്‍ക്കിടയില്‍ തത്തയെ കെഠ്‌ ചീട്ടെടുപ്പിച്ച്‌ ഭാവി പ്രവചിക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലു. ഇങ്ങനെ ചിന്തി ച്ചാല്‍ അസ്ഥിരമായ സൂന്ദര്യസങ്കല്‍പ്പങ്ങളില്‍ കുടുങ്ങി അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജകുമാരിയെ പരിഹസിക്കുന്ന ഒരു പാട്ടായി ഇതിനെ കണക്കാക്കാം. അല്ലെങ്കില്‍ പ്രവചനങ്ങള്‍ക്കനുസരിച്ച്‌ ജീവിതത്തെ മാറ്റിമറിക്കുന്ന രാജകുമാരിയുടെ അസ്ഥിരതയെ കളിയാക്കുന്നതാവാം. എന്താണെങ്കിലും വിവാഹജീവിതത്തിലെ അസ്ഥിരതയാണ്‌? ഇതിലെ പ്രമേയം. മുതിര്‍ന്ന പെണ്‍കുട്ടികളുടെ ഈ കൈകൊട്ടി ക്കളിപ്പാട്ടിലൂടെ “താലിക്കൂ താലി ഒരിക്കലും പരിഹാരമല്ല എന്ന യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. 89. ഒന്നാം മലരേ തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ പ്രചാരത്തിലൂയിരുന്ന ഈ പാട്ട്‌ തെന വെത ക്കുന്ന കഥയും തെനക്ക്‌ കാവലിരുന്ന്‌ നനച്ച്‌ വളര്‍ത്തി പൂവും കായും വന്നപ്പോള്‍ കിളിവന്ന്‌ കൊത്തുന്നതും വിവരിക്കുന്നു. ഒരു പെണ്‍കുഞ്ഞിന്റെ ജനനവും വളര്‍ച്ചയും യാവനാവസ്ഥ ആകുമ്പോഴേക്കും നോട്ടമിട്ട്‌ എത്തുന്ന ആണ്‍പക്ഷത്തി ന്റെയും കഥയാണിത്‌. പെണ്‍കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക്‌ അവരെക്കെഠ്‌ പറയത്തക്കസഹായങ്ങള്‍ ലഭിക്കാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ അവ ളെയും കെട്‌ പറക്കുന്ന ആണ്‍കുട്ടി അവളുടെ സൌഭാഗ്യങ്ങളെ അധീനതയിലാക്കു കയും തന്റേത്‌ മാത്രമാക്കി ത്തീര്‍ക്കുകയും ചെയ്യുന്നു. ഈയൊരു ലോകതത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുകയാണിവിടെ. 90. താ തിത്താ കൊച്ചീല്‍ കുഴിച്ചാല്‍ ഒരിയ്ക്കലും കൊയിലഠിയില്‍ വേരോടുകയും കൊല്ലത്ത്‌ മുളയ്ക്കുകയും ചെയ്യില്ല. അതുകെഠുതന്നെ ചീര നുള്ളാനും സാധിയ്ക്കി ല്ല. ഇങ്ങനെ ചിന്തിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ചാമകഞ്ഞി മാത്രം കിട്ടിയ ഒരു ദരിദ്രന്റെ മോഹങ്ങളായിരുന്നു കറി വെയ്ക്കാനുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം. കഞ്ഞി കുടിച്ചിട്ട്‌ കുംബനെറഞ്ഞപ്പം വായില്‍ തടഞ്ഞത്‌ കട്ടുറുമ്പ്‌ എന്നതിലൂടെ കഞ്ഞി യില്‍ തടയാന്‍ ഒന്നും യിരുന്നില്ല (അഥവാ വെറും വെള്ളമാണ്‌ കുടിച്ചത്‌) എന്ന സത്യമാണ്‌ പ്രകടിപ്പിയ്ക്കുന്നത്‌. അവസാനം തടഞ്ഞ ഒരു കറുത്ത പുഴു (കറുത്ത അരി) തട്ടിയിട്ടപ്പോള്‍ കുട്ടിക്ക്‌ കോഴിക്കുഞ്ഞാണോ എന്ന സംശയം തോന്നുകയാ ണ്‌. “കോഴി' എന്നതും അവന്റെ മോഹം മാത്രമാണ്‌. ഇവിടെ ദാരിദ്രത്തിന്റെ അങ്ങേയറ്റമാണ്‌ പ്രകടമാവുന്നത്‌. പഴങ്കഞ്ഞി കുടിച്ച്‌ നെടുവീര്‍പ്പിടുന്നവന്റെ സ്വപ്ന മായിരുന്നു ഈ മായാപ്രപഞ്ചം മുഴുവന്‍. അതിന്റെ നര്‍മ്മത്തില്‍ കലര്‍ത്തിയ ആവി ഷ്ക്കാരമാണീപാട്ട്‌. കറുത്ത വസ്തു വായില്‍ തടഞ്ഞപ്പോള്‍ സാരമില്ല ഇതിനെ തിന്നുന്ന കോഴിയെയും സ്വാദോടെ കൊതിച്ച്‌ കഴിയ്ക്കാറുളള കോഴിയിറച്ചിയും ഓര്‍മ്മിയ്ക്കുന്നതിനെയാണ്‌ കൊട്ടയിലിട്ടപ്പം കോഴികുഞ്ഞ്‌ എന്ന വിവക്ഷയിലൂടെ ദര്‍ശിയ്ക്കുന്നത്‌. 91. ഒന്നാംവേലിയില്‍ തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലിരുന്ന ഈ കൈകൊട്ടിക്കളിപ്പാട്ടില്‍ പെണ്‍കുട്ടിയെത്തന്നെയാണ്‌ 'പൂമലരേ' എന്ന്‌ അഭിസംബോധന ചെയുന്നത്‌. പൂമല രിനെപ്പോലെ പരിശുഭ്ധയും മനോഹരിയുമായ അവളോട്‌ പൂപൊലിച്ച്‌ പൂക്കണ്ണി കുത്തി കോര്‍ത്തെടുക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഈ പ്രകൃതിയേയും (പകൃതി സൌന്ദര്യത്തെയും തന്നിലേക്ക്‌ ആവാഹിക്കാനാണ്‌ ഉപദേശിക്കുന്നത്‌. തെച്ചി, Gola ന്തി, മുല്ല, ഇലഞ്ഞി തുടങ്ങി സുഗന്ധവാഹികളായ പൂക്കളെകോര്‍ത്തെടുക്കുന്നതി ലൂടെ പൂത്തുനിറഞ്ഞ പൂമലരും അവരുടെ ജീവിതവും വര്‍ണ്ണശബളമായിത്തീരുന്നു. ഒപ്പം പ്രകൃതിജീവനത്തിലൂടെ മാത്രമേ ജീവിതം ശാന്തസുന്ദരമാവൂു എന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 965. തലകെട്ടഴിഞ്ഞിട്ടും “തലയാട്ടം”? എന്ന പേരില്‍ അറിയപ്പെടുന്ന തലമുടി കെട്ടഴിച്ച്‌ തലചുഴറ്റികൌൊ താളത്തില്‍ നൃത്തം ചെയ്യുന്ന, ബാലികമാരുടെ കലാരുപത്തിന്റെ ഒരു പാട്ടാണി ത്‌. പുലയരുടെ ഉപവിഭാഗമായ താര്‍ പുലയര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഈ കലാ പ്രകടനത്തില്‍ ഓട്ടുകിണ്ണമോ കൈമണിയോ താളവാദ്യമായി ഉപയോഗിക്കുന്നു. 'തിരുകുളി' കഴിഞ്ഞ കന്യക ബോധക്കേട്‌ വരുന്നതുവരെ നൃത്തമാടുന്നു. പുലയ രുടെ ഉത്സവാഘോഷവേളകളില്‍ ഈ കലാപ്രകടനം സര്‍വ്വസാധാരണമായിരുന്നു. ജന്മികുടിയാന്‍ ബന്ധം?“ ഏറ്റവും വഷളായ, “ഈ സ്വത്തെല്ലാം എന്റെ ജന്മാവകാശ മാണ്‌, എന്റെ ഓദാര്യംകെഠ്‌ വേണം മറ്റുളളവര്‍ ജീവിക്കാന്‍” എന്ന ദുശ്ലാഠ്യം കൊടി കുത്തിവാണ കാലഘട്ടത്തിലെ, ജീവിതവ്യവസ്ഥയെയും നീതിനിഷേധത്തെയും ഓര്‍മിപ്പിക്കുന്ന തരത്തിലാണ്‌ ഈ പാട്ടിന്റെ രചന. മനുഷ്യമനഃസ്ഥിതിയും മാന സിക അകല്‍ച്ചയും പിശുക്കും നിസ്സഹായതയും ആശ്രിതത്വവും എല്ലാം വെളിവാ ക്കുന്നു. ഒരിറ്റ്‌ എണ്ണക്കായ്‌ എള്ള്‌ വിതച്ചതു മുതല്‍ എള്ളാട്ടുന്നതുവരെ കാത്തിരു ന്നിട്ടും കിട്ടാത്ത കുമ്മിണിപെണ്ണിന്റെ അവസ്ഥ അന്നത്തെ കുടിയാന്റെ ജീവിത്രപാരാ ബ്ധചിര്രണം തന്നെയാണ്‌. എണ്ണയാട്ടിക്കഴിഞ്ഞപ്പോള്‍ തട്ടിപ്പോയി എന്ന്‌ തട്ടിവിടു ന്ന, എള്ള്‌ വിതച്ച്‌ പരിപാലിച്ച്‌, കൊയ്ത്‌, മെതിച്ച്‌ ഉണക്കി ചക്കിലാട്ടി തറവാട്ടിലെ ത്തിച്ചുകൊടുക്കുന്ന “കുമ്മിണിപ്പെണ്ണിന്‌ അല്‍പം പോലും നല്‍കില്ല എന്ന ദാര്‍ഷ്ഠ്യത്തെ ഈട്ടിയുറപ്പിക്കുന്നു. (പാഥമാകാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും തയ്യാ റല്ലാതിരുന്ന യജമാനന്‍മാരുടെ മുന്നില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായ തിന്റെ ഒരു രേഖാചിധ്രണം തന്നെയാണ്‌ നല്‍കുന്നത്‌. 98. ഒന്നാം കുന്നും മലബാറില്‍ പ്രചാരത്തിലുൂയിരുന്ന ഈ പാട്ടിലും കുന്നില്‍ പാലനട്ട്‌ നനച്ച്‌ വളര്‍ത്തിയ പെണ്‍കിടാങ്ങളെയാണ്‌ കാണുന്നത്‌. താനിരുന്നാടുന്ന പൊന്നോമല്‍ക്കി ളിയുടെ അരികില്‍ സുന്ദരനായ മഞ്ഞച്ചെറുകിളി എത്തി എന്നതിലൂടെ പുതിയൊരു ജീവിതം ആരംഭിച്ചു എന്ന്‌ വ്യക്തമാവുന്നു. എങ്ങനെയെണവിരിക്കും എന്ന ചോദ്യ ത്തിന്‌ “തന്റെ കുലവും തായ്കുലവും ചൊല്ലി തങ്ങളില്‍ കൊത്തിയെണ വിരിക്കും എന്ന ഉത്തരത്തിലൂടെ വിവാഹസ്രമ്പദായവും?* അതില്‍ സ്വന്തം കുലത്തിനും മാതൃ കുലത്തിനും ഉള്ള പ്രാധാന്യവും സൂചിതം. തന്റെ കുലം എന്നതിലൂടെ തന്റെ പിതൃ കുലം എന്നും തായ്കുലം എന്നതിലൂടെ മാതൃകുലം എന്നും കൃത്യമായി രേഖപ്പെടു ത്തുന്നു. ഏത്‌ കാലഘട്ടത്തിലും വിവാഹാദിവിഷയങ്ങളില്‍ കുലം, കുലമഹിമ തുട ങ്ങിയവയെ ജനം പരിഗണിക്കുന്നു എന്നും കുലത്തില്‍ പിറന്നവര്‍ സംസ്കാരസമ്പ ന്നരായിരിക്കും എന്ന വിശ്വാസം അത്രയേറെ പ്രബലമാണ്‌ നമ്മുടെ സമൂഹത്തില്‍ എന്നും ബോധ്യപ്പെടുത്തുന്നു. ഇത്തരം പാട്ടുകളില്‍ പാലനട്ടുവളര്‍ത്തിയാല്‍ വേഗം വിവാഹം നടക്കും എന്ന വിശ്വാസത്തെ കത്തൊവുന്നതാണ്‌. ഞാനല്ല പൈങ്കിളി എന്നതിലൂടെ പ ലനട്ടുവളര്‍ത്തി കാത്തിരുന്നത്‌ ഞാനല്ല എന്ന സൂചനയും അങ്ങനെ ആഗ്രഹിച്ച വര്‍ക്കാണ്‌ ആദ്യം നടക്കേത്‌ എന്ന കാഴ്ച്ചപ്പാടും കാണാം. ഓമല്‍പൈകങ്കിളി, ചുകറു പ്നും തൂവല്‍ ചൊവപ്പനുമായ മഞ്ഞച്ചെറുകിളി എന്നിങ്ങനെയുള്ള വര്‍ണ്ണനകള്‍ വിവാഹവും സൂന്ദര്യബോധവും തമ്മിലുള്ള അദേദ്യബന്ധത്തെകുറിക്കുന്നു. ബാഹ്യസൂന്ദര്യമാണ്‌ പലപ്പോഴും വിവാഹത്തിലെത്തിക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം കൂടി ഇവിടെ വെളിപ്പെടുന്നു. ഇവ മുതിര്‍ന്നപെണ്‍കുട്ടികളെ വിവാഹസകങ്കല്‍പത്തി ലേക്കും അതിന്‌ തന്റെ സൌന്ദര്യത്തെ വര്‍ദ്ധിപ്പിക്കേതാണ്‌ എന്ന ബോധ്യത്തിലേക്കും എത്തിച്ച്‌ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ പാകപ്പെടുത്തിയെടുക്കുകയാണ്‌. 99. ഒന്നാം മണിക്കിണറ്റില്‍ ദൂരെ മണിക്കിണറില്‍ നിന്ന്‌ വെള്ളമെടുക്കുമ്പോള്‍ വളകളഞ്ഞ്‌ ഞീളി ഞീളി നടക്കുന്ന മാതവിയെയും പുതിയൊരു വള നല്‍കി അവളുടെ കളി കാണാന്‍ കൊതി ക്കുന്ന കാമുകനെയും അവരുടെ മനോഭാവങ്ങളെയും കാണിക്കുന്ന ഈ പാട്ട്‌ തീര പ്രദേശങ്ങളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ നൃത്തമായ കുടംകളിക്കും?* മറ്റുചിലയി ടങ്ങളില്‍ മുതിര്‍ന്ന ആണ്‍കുട്ടികളുടെ വട്ടക്കളിക്കും വോി ഉപയോഗിക്കുന്നു. ദക്ഷിണ കേരളത്തിലെ ദളിതനായര്‍ സ്ര്രീകള്‍/ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ നിലനി ന്നിരുന്ന ഈ കുടംകളി” എന്ന വിനോദകലയില്‍ തലയില്‍ കുടം വെച്ചുകെഴ് ചുവടും താളവും തെറ്റാതെ നൃത്തം ചെയ്യുന്നതിനിടയില്‍ കുടം മേല്‍പ്പോട്ടെറിയു കയും താഴെ പതിക്കാതെ ഏറ്റുപിടിക്കുകയും ചെയ്യണം. ഞീളി നടക്കാതെ കനക വള ഞാന്‍ തരുവേന്‍ എന്ന വാഗ്ദാനത്തില്‍ മയങ്ങി വീം നൃത്തസജ്ജയാകുന്ന മാതവിയിലൂടെ ജീവിതത്തിലെ ആശയും നിരാശയും വരച്ചുകാട്ടുന്നു. 101. ഒന്ന്‌ പെറ്റ. ... തീരപ്രദേശങ്ങളില്‍ ശുദ്ധജലശേഖരണിത്തിനായി കുറേ ദൂരം സഞ്ചരിക്കിവ രുന്ന മുക്കുവസ്ര്രീകള്‍ /മുതിര്‍ന്ന പെണ്‍കുട്ടികള്‍ കുടംകളിക്ക്‌ ഉപയോഗിച്ചിരുന്ന ഈ പാട്ടില്‍ “മീന്‍ കളി'27 എന്നും “മീന്‍കളിച്ചും കുഴഞ്ഞും വരുമ്പോള്‍” എന്നും കാണുന്നതിനാല്‍ അക്കാലത്ത്‌ അങ്ങനെയൊരുകളികൂടി ഉായിരുന്നു എന്ന്‌ ഈഹി ക്കാം. ഒന്ന്‌ പെറ്റ നാത്തൂന്‍ മുതല്‍ പത്ത്പെറ്റനാത്തൂന്‍ വരെ എത്തുന്നതോടെ സ്ര്രീകളുടെ പ്രധാനതൊഴില്‍ 'പെറ്റുകൂട്ടുക' ആണ്‌ എന്ന പരിഹാസത്തെ ധ്വനിപ്പി ക്കുന്നതൊടൊപ്പം “നാത്തൂന്റെ (്രസവച്ചിലവ്‌' വഹിക്കോിവരുന്ന പ്രാരാബ്ധങ്ങളെ അടക്കുകകൂടിയാണിവിടെ. മുതിര്‍ന്നപെണ്‍കുട്ടികളും സ്ര്രീകളും കളിക്കുന്ന ഈ കളിപ്പാട്ടിലൂടെ വിവാഹ ജീവിതത്തില്‍ ഒരു സ്ര്രീയുടെ കടമ പെറ്റുകൂട്ടുകയാണ്‌ എന്ന അന്നത്തെ സാമൂഹൃകാഴ്ച്ചപ്പാടിനെ കുട്ടികളിലെത്തിയ്ക്കപ്പെടുകയും വിമര്‍ശനാത്മകചിന്തക്ക്‌ വഴിയൊരുക്കുകയും ചെയ്യുന്നു. 102. ഒന്നാം കെണപതി അടിയാന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന വട്ടക്കളി അഥവാ കൈകൊട്ടിക്കളി യ്ക്കായി മുതിര്‍ന്ന പെണ്‍കുട്ടികളും സ്ര്രീകളും ഉപയോഗിച്ചിരുന്ന ഒരു പാട്ടാണ്‌. “ഒന്നാനാം മതിലകത്ത്‌” എന്ന പാട്ടിന്റെ ഈ പാഠഭേദത്തില്‍ ഒരു കാലത്ത്‌ അടിയാ ന്മാര്‍ക്ക്‌ മുല്ലപ്പു ചൂടാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു എന്ന്‌ കാണുന്നു ഏനൊട്ടും തന്നതില്ല, ഏനൊട്ടുമെടുത്തുമില്ല' എന്ന പരിഭവത്തോടെ മുല്ല യുടെ ചുവട്ടില്‍ക്കൂടി കളിക്കാന്‍ പോയപ്പോള്‍ മുല്ലപ്പുകൊഴിഞ്ഞെന്റെ മുടിക്കെട്ടില്‍ ഞാനറിയാതെ വീണതാണ്‌ എന്ന്‌ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നുഒ ങ്കിലും അത്‌ ഏമാന്മാര്‍ വിശ്വസിക്കാത്തതിനാല്‍ എന്തിനും ആദ്യം നാം സ്മരിക്കാ റുള്ള ഗണപതി ഭഗവതി എന്നിവരെ സാക്ഷിനിര്‍ത്തി ആണയിടുകയാണിവിടെ. ഉച്ചനീചത്വങ്ങളില്ലാത്ത പ്രകൃതിദേവി മുല്ലയുടെ ചുവട്ടിലൂടെ പോയ അടിയാത്തി ക്കുട്ടിയുടെ മുടിക്കും ഭംഗിയും സുഗന്ധവും നല്‍കാന്‍ മുല്ലപ്പു വര്‍ഷിക്കുന്നു. എന്നാല്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക്‌ വോി നിയമങ്ങള്‍ തീര്‍ത്ത അധികാരവര്‍ഗ്ഗം അതിനെയും ചോദ്യംചെയ്യുന്നു. നിലത്ത്‌ വീണ്‌ ചീഞ്ഞ്‌ പോകുന്ന മുല്ലപ്പുപെറുക്കി തന്റെ മുടിയില്‍ ചൂടാന്‍ തനിക്കാരും എടുത്ത്‌ തന്നില്ല. ആഗ്രഹം നന്നായിട്ടുായിരു ന്നെങ്കിലും താനും ചോദ്യം ചെയ്യപ്പെടുന്നത്‌ ഭയന്ന്‌ എടുത്തില്ല. എന്നിട്ടും തന്റെ ആഗ്രഹത്തെ പൂര്‍ത്തീകരിക്കാനെന്നോണം തന്റെ മുടിക്കെട്ടില്‍ വീണ പൂവ്‌ ക്‌ രോഷം കൊള്ളുന്ന “ജന്മി'യോട്‌ മനസ്സിലുള്ള ദേഷ്യവും വെറുപ്പും അടിയാത്തി ക്കുട്ടി ഈ പാട്ടിലൂടെ പ്രകടിപ്പിക്കുകയാണ്‌. അടിയസമുദായ സ്ര്രീകളുടെ അവകാ ശനിഷേധങ്ങളുടെ ഭീകരത? സ്പഷ്ടമാക്കുന്ന ഈ പാട്ട്‌ മലബാറിലെ ജന്മിവ്യവസ്ഥ യുടെ കാഠിന്യത്തെ വെളിപ്പെടുത്തുന്നു. 103. ഒന്നാം തുമ്പിയും ഓണ്ത്തോടനുബന്ധിച്ച്‌ പെണ്‍കുട്ടികള്‍ക്കിടയില്‍ നിലവിലുള്ള കളിയൊ ടൊപ്പം കലാംശങ്ങള്‍ക്കും പ്രാധാന്യമുള്ള, തുമ്പിതുളളല്‍*ക്കളിപ്പാട്ടാണിത്‌. ഒന്നാം തുമ്പിയും . . . തുടങ്ങി പത്താംതുമ്പിയില്‍ എത്തുന്നതോടെ അതിദ്രുതതാളത്തില്‍ ആയിത്തീരുന്ന കളി ഒരു കുട്ടിയെ നടുക്ക്‌ ഇരുത്തി മെല്ലെതുള്ളിക്കൊണ്്‌ തുടങ്ങു ന്നത്‌. എന്നാല്‍ താളം മുറുകുന്നതോടെ പെണ്‍കുട്ടി ഉറഞ്ഞുതുള്ളുന്ന രീതിയില്‍ ആയിത്തീരുന്നു. കേരളത്തിന്റെ മിക്കഭാഗങ്ങളിലും പ്രത്യകിച്ച്‌ തെക്കന്‍ പ്രദേശങ്ങ ളില്‍ നിലവിലുള്ള തുമ്പിതുള്ളല്‍ പാട്ടിന്‌ ധാരാളം പാഠഭേദങ്ങള്‍ 9. ഓണത്തിന്റെ വിശേഷമായ പൂക്കളം, അണിയല്‍, നാഴിയും പറയും നിറക്കല്‍ തുടങ്ങിയവയ്ക്ക്‌ വേ പൂക്കുല, തൃക്കാക്കരപ്പന്‌ നിവേദിക്കുന്ന അട തുടങ്ങിയവ കുറവായതുകൊ ണോ തുമ്പിതുള്ളാത്തത്‌ എന്ന്‌ ഇവിടെ സംശയിക്കുന്നു. ഒരു കാലത്ത്‌ കേരള ത്തിന്റെ തലസ്ഥാനമായിരുന്നു എന്ന്‌ പറയപ്പെടുന്ന തൃക്കാക്കരഃ'യുടെയും അവി ടുത്തെ പ്രതിഷ്ഠയായ വാമനമൂര്‍ത്തിയുടെയും പ്രാധാന്യവും ഒരു അനുസ്മര ണമെന്ന നിലയില്‍ തൃക്കാക്കരപ്പന്‌ ഉള്ള അടനിവേദ്യവും എല്ലാം നമ്മുടെ പൂര്‍വ്വകാ ലചരിത്രസ്മരണകള്‍ ഉണര്‍ത്തുന്നവയാണ്‌. കോട്ടയം, ആലപ്പുഴ ഭാഗങ്ങളില്‍ പ്രചാരത്തിലുായിരുന്ന പാട്ടില്‍ “എച്ചി ത്തുമ്പി” അഥവാ എച്ചിലായ തുമ്പിയെ കളിയാക്കുന്ന മട്ടിലാണുള്ളത്‌. ഓണാചാര ങ്ങളുമായി ബന്ധപ്പെട്ട പൂവ്‌, പൂപ്പട, ആള്‌, അലങ്കാരം തുടങ്ങിയവ പോരാഞ്ഞ്‌ ചുമ്മാതിരിക്കല്ലേ എന്ന്‌ തുടങ്ങുന്ന പാട്ട്‌ എല്ലാതുമ്പിം തുള്ളി വരുമ്പം ഞങ്ങടെ തുമ്പിം ഉറഞ്ഞ്‌ തുള്ളിക്കൊള്ളുമെന്ന്‌ ആശ്വസിക്കുന്നു. രാം പകുതിയോടെ കിണ്ണ ത്തില്‍ ചന്ദനം, കിയില്‍ എണ്ണ തുടങ്ങി ഓണത്തിന്‌ കുടിയാന്മാര്‍ക്കിടയില്‍ ജന്മി യില്‍ നിന്ന്‌ വിതരണം ചെയ്യപ്പെടുന്ന വസ്തുക്കളെയും ആചാരങ്ങളെയും സൂചിപ്പി ച്ചുകൊ തുമ്പിയോട്‌ “പറയന്റെ ചേല കുടിച്ചോ, പറയന്റെ മെത്തേല്‍ കെടന്നോ' എന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു. പുലാപ്പേടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങ ളുടെ ബലിയാടുകളായി "എച്ചിത്തുമ്പികളായി മാറിയ സവര്‍ണ്ണ സ്ധ്രീകളെ കളിയാ ക്കുന്നു. പറയന്റെ ഭാര്യയായി കഴിയോിവരുന്ന അവര്‍ക്ക്‌ തന്റെ വീട്ടില്‍ കയറാനോ അവിടുത്തെ ഉത്സവങ്ങളില്‍ പങ്കെടുക്കാനോ കഴിയില്ല എന്ന്‌ മാത്രമല്ല താഴ്ന്നജാതി ക്കാരോടൊപ്പം തന്റെ കുടുംബത്തില്‍ നിന്നും ഓണത്തിന്‌ നല്‍കാറുള്ള ദ്രവ്യങ്ങള്‍ വാങ്ങി ജീവിക്കേ ഗതികേടും ഉാവുന്നു. പ്‌ വളരെ പ്രതാപത്തോടെ കഴിഞ്ഞിരുന്ന അവരും മക്കളും “മണത്തറ്‌ പോയി (മണല്‍ത്തിട്ട) തുമ്പിതുള്ളുന്നു എന്ന പ്രസ്താ വന അവര്‍ക്ക്‌ ഭൂമിയില്‍ അവകാശമില്ലാത്തതിനാല്‍ പൊതുസ്ഥലമായ മണല്‍പ്പു റത്ത്‌ പോയി ഉത്സവങ്ങളില്‍ പജ്ചേരേതിനെയും ജാതിഭ്രഷ്ട്‌ വരുത്തിവെച്ച ഗതികേ ടുകളെയും കുറിക്കുന്നു. തുടര്‍ന്നുള്ള വരികള്‍ ഇങ്ങനെ നിഷ്‌കാസിതരാക്കപ്പെടുന്ന പെണ്‍കുട്ടികളെ ഒന്നടങ്കം ആക്ഷേപിക്കുന്നവയാണ്‌. ജാത്യാചാരങ്ങള്‍ക്കും സങ്ക ല്പങ്ങള്‍ക്കും അമിത പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്ന ആ കാലഘട്ടത്തിലെ ഒരു സാമൂഹൃചിയ്രം തന്നെയാണിത്‌. ഒപ്പം പുനര്‍വിചിന്തനവും വ്യംഗ്യമായി ഇത്തരം ആചാരങ്ങള്‍ക്ക്‌ ഒരര്‍ത്ഥവുമില്ല എന്ന വിമര്‍ശനവും. 104. അക്കരനിക്കണ തൃശ്ശൂര്‍ ജില്ലയുടെ ഭാഗങ്ങളില്‍ പ്രചാരത്തിലുയിരുന്ന ഈ തുമ്പിതു ഒളല്‍പാട്ട്‌ ആടിയും അലഞ്ഞും വരുന്ന തുമ്പിയോടുള്ള അഭ്യർത്ഥനയാണ്‌. അക്ക രനില്‍ക്കുന്ന വെങ്കാമരത്തിലെ ഒന്നാം തുളസിമേലാടി വാ തുമ്പീ എന്ന വരികള്‍ തുളസിയെപ്പോലെ പരിശുദ്ധകളായ സ്ത്രീകളെ പ്രാപിക്കാനുള്ള ത്വരയെ വെളിപ്പെടു ത്തുന്നു. ആടിയും അലഞ്ഞും മൂളിയും മുഴങ്ങിയും വരാവുന്ന തുമ്പിക്ക്‌ അഥവാ പുരുഷന അവന്റെ സ്വഭാവത്തെപ്പറ്റി ചിന്തയില്ലെങ്കിലും താനിഷ്ടപ്പെടുന്ന പെണ്‍കുട്ടി തുളസിയെപ്പോലെ പരിശുദ്ധയായിരിക്കണം എന്ന നിര്‍ബന്ധമുായിരു ന്നു. കൊട്ടും കുരവയുമായി ആര്‍ഭാടമായി വിവാഹിതരായതിന്‌ ശേഷവും അതൃപ്തനായ തുമ്പിയെ അവന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താനാവാതെ മൌനിയായി ജീവിക്കോിവരുന്ന സ്ര്രീ അവന്റെ ജീവിതത്തിനൊത്ത്‌ ആ താളത്തില്‍ ലയിക്കോി വരുന്നു. വ്യവസ്ഥാപിതമായി കുടുംബബന്ധമോ കുടുംബാന്തരീക്ഷമോ സൃഷ്ടിക്കാത്ത ഒരു കാലഘട്ടത്തെ, പുരുഷന്റെ ലൈംഗികാധിപത്യത്തെ, നാടുനീളെ സംബന്ധംചെയ്ത്‌ ജീവിക്കുന്ന രീതിയെ വെളിപ്പെടുത്തുന്നതിലൂടെ നമ്മുടെ നാടിന്റെ ഒരു പഴയകാലമാണ്‌ തുറന്നുകാട്ടുന്നത്‌. മുതിര്‍ന്ന പെണ്‍കുട്ടിക്ക്‌ ഈ സാമുഹ്യ ചിത്രം നല്‍കുന്നതിലൂടെ അവളുടെ ജീവിതത്തിലും ഇത്തരം സന്ദര്‍ഭ ങ്ങള്‍ ഉാവാമെന്നും കരുതിയിരിക്കേതാണ്‌ എന്നും ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം എന്തും സഹിച്ച്‌ ജീവിതം മുന്നോട്ട്‌ നീക്കേതിന്റെ ആവശ്ൃകതയിലേക്കും വിരല്‍ ചൂന്നു. 105. ആരാന്റെ പാടത്തെന്തിന്‌? തുമ്പിതുള്ളലിന്‌ ഉപയോഗിക്കാറുള്ള ഈ പാട്ടില്‍ ആരാന്റെ പാടത്തെ ന്തിനാണ്‌ കുഞ്ഞിത്തേയി പോയത്‌ എന്ന ചോദ്യത്തിന്‌ കറ്റ പെറുക്കാനാണെന്ന്‌ ഉത്തരം കിട്ടുന്നു. താഴെ വീണു കിടക്കുന്ന കറ്റകള്‍ പെറുക്കി മെതിച്ച്‌ നെന്മണി യാക്കി കുത്തി വെച്ച്‌ പുത്തരിയോണത്തിന്‌ കുടുംബത്തില്‍ ചോറ്‌ വിളമ്പണം എന്ന കുട്ടിയുടെ ഉത്തരം ദാരിദ്രത്തിന്റെ പടുകുഴിയില്‍ വീണ കുടുംബത്തിന്റെ ചിത്രം നല്കുന്നു. ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഗ്രാമബാലികയിലെ ജാനുവിനെപ്പോലെ തന്റെ കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന കുഞ്ഞിത്തേയി യെയാണ്‌ നാം കാണുന്നത്‌. കുട്ടിയെ സംബന്ധിച്ച്‌ സ്വന്തം എന്നോ മറ്റുള്ളവരുടേത്‌ എന്നോ ഉള്ള വൃത്യാസങ്ങള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്‌. മുതിര്‍ന്നവരാണ്‌ അവ രില്‍ സ്വന്തമെന്നും ആരാന്റേത്‌ എന്നുമുള്ള വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത്‌. കുട്ടി കളുടേയും മുതിര്‍ന്നവരുടേയും കാഴ്ച്ചപ്പാടുവൃത്യാസം ഈ സംഭാഷണപ്പാട്ടില്‍ സൂചിതമാണ്‌. 143. കിക്കിലുക്കും ... കടങ്കഥാരൂപത്തിലുള്ള പാട്ടിലൂടെ താക്കോല്‍ക്കൂട്ടത്തെപ്പറ്റി പറയുന്ന കുട്ടി അമ്മാവന്റെ അധികാരക്രേന്രീകരണത്തെ വിമര്‍ശിക്കുകയാണ്‌ അമ്മാവന്റെ താക്കോല്‍ക്കൂട്ടം എടുക്കാനുള്ള അധികാരം അമ്മായിക്കുപോലുമില്ല. മരുമക്കത്താ യവ്യവസ്ഥിതിയില്‍** തറവാട്ടുകാരണവരായ അമ്മാവന്റെ പരമോന്നത സ്ഥാനമാണ്‌ സൂചിപ്പിക്കപ്പെടുന്നത്‌. 146. കല്ലിന്നു ള്ളിലെ ഞം കല്ലിന്നിടുക്കിലെ ഞും കുട്ടിയും തമ്മിലുള്ള സംഭാഷണത്തില്‍ താലീം മാല യുമിട്ട പുതിയ പട്ടു ചേലകള്‍ ചുറ്റി പോകുന്ന വിധം വിവരിക്കുന്നതോടൊപ്പം കല്യാ ണത്തില്‍ പജഃ ചേരുന്നവര്‍ കൂടി അത്യാര്‍ഭാടപൂര്‍വ്വം വരുന്നതിനെ കളിയാക്കുക കൂടി ചെയ്യുന്നു. വിവാഹാവസരത്തിലെ ധൂര്‍ത്ത്‌, ഏത്‌ കാലത്തും ഒരു സാമൂഹിക പ്രശ്നമായിരുന്നു എന്ന സൂചനയാണ്‌ ഈ പാട്ട്‌ നല്കുന്നത്‌. 149. തെക്കു തെക്കൊരു... ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും പരസ്പരം ഉപകാരപ്രത്യുപകാര ങ്ങളോടെയാണ്‌ ജീവിയ്ക്കുന്നത്‌. പോത്തിനെ മറവ്‌ ചെയ്ത ഭുമിയില്‍ മുളച്ച്‌ വന്ന ചെടിയില്‍ പൂക്കള്‍ വന്നു അഥവാ പുതുജന്മം ഉയിര്‍കൌൊ പ്രകൃതിയിലെ സക ലതും പരസ്പരം സഹായിക്കുന്നു. എന്നാല്‍ അവസാനം വെറ്റ്ല മുത്ത്യപ്പന്കെു ക്കൊടുത്തതോടെ മുത്ത്യപ്പനും, മുത്തൃയമ്മയും മുറുക്കിത്തുമ്മിയതോടെ തീരുന്നു. ഇവിടെ പ്രകൃതിവസ്തുക്കളുടെ സാമൂഹ്യധര്‍മ്മവും മനുഷ്യന്റെ ചിന്തയും തമ്മിലു ളള വൈരുഭ്ധ്യാത്മകതയാണ്‌ ദൃശ്യമാവുന്നത്‌. മനുഷ്യന്‍ കിട്ടിയതെല്ലാം തന്റെ സുഖസൌഈകര്യങ്ങള്‍ക്ക്‌ വോി ഉപയോഗിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. തന്റെ ആനസ്ധാദ്യതയില്‍ രമിയ്ക്കുന്ന മനുഷ്യന്‍ തിരിച്ച്‌ (പ്രകൃതി സംരക്ഷണത്തിനോ മറ്റു ജീവികളുടെ സംരക്ഷണത്തിനോ ഫലപ്രദമായി ഒന്നും തന്നെ ചെയുന്നില്ല. സ്വാര്‍ത്ഥതയും സുഖലോലുപതയും അവന്റെ ജീവിതത്തിലെ കൂടപ്പിറപ്പാണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ ഭംഗൃന്തരേണ സൂചിപ്പിയ്ക്കുകയാണിവിടെ. ഒപ്പം എല്ലാം അറിയു മെന്ന മട്ടില്‍ മുറുക്കി ചുവപ്പിച്ച്‌ വെടിപറഞ്ഞുള്ള തുമ്മിയുള്ള ഇരിപ്പിനെ പരിഹസി യ്ക്കുന്നു. മുത്ത്യപ്പന്‍, മുത്തൃമ്മ എന്നീ പ്രയോഗങ്ങള്‍, ഭൂമിയിലെ ഈശ്വരന്‍-ഈശ്ധ രതുല്യര്‍ എന്ന വിവക്ഷയെ കുറിക്കുന്നു. പ്രകൃതിയെയും (്രകൃതിവിഭവങ്ങളെയും സംരക്ഷിച്ചുകെട്‌ സര്‍വ്വചരാചരങ്ങള്‍ക്കും ആശ്രയമായി സംരക്ഷകനായി ജീവി ക്കേ “വിവേകിയായ മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങളെ സരസമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നതിലൂടെ സ്വയംവിമര്‍ശനത്തിന്‌ വഴിയൊരുക്കുന്നു. 151. ഈമാ... പണിയുടെ കാര്യം പറയുമ്പോള്‍ മാര്രം 'ഈഹും' അഥവാ വയു എന്നും ചോറൊന്ന്‌ ഉബ്വോ എന്ന ചോദൃത്തിന്‌ “ഈം” എന്നും നീട്ടിമൂളുന്ന, എല്ലാം ഒരുക്കി കൊടുക്കേവരെ പരിഹസിക്കുകയാണിവിടെ. മനുഷ്യന്റെ അലസതയെയും സുഖി യന്‍ മനോഭാവത്തെയും കണക്കറ്റ്‌ പരിഹസിക്കുന്നതിലൂടെ തിരിച്ചറിവ്‌ വരുത്തുക എന്ന ഉദ്ദേശ്ൃയമാണുള്ളത്‌. 1652. ആത്തോലെ... കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഒരു അസംബന്ധവിനോദപ്പാട്ടെന്ന്‌ തോന്നാ വുന്ന ഈ പാട്ടിലൂടെ ഒരിക്കലും നടന്നു എന്ന്‌ ചിന്തിക്കാന്‍പോലും ഇടയില്ലാത്ത കാര്യങ്ങളാണ്‌ പരാമര്‍ശിക്കപ്പെടുന്നത്‌. വേലക്കാരന്‍ അഥവാ വേലക്കാരി പറഞ്ഞു കൊടുക്കുന്ന രീതിയില്‍ ഉള്ള ഈ പാട്ട്‌ ഞാനൊരു നാടകം കു എന്ന്‌ പ റഞ്ഞുകൊണ്്‌ അവതരിപ്പിക്കുന്നത്‌. പഴയ ആത്തോലു കുട്ടികളുടെ ജീവിതത്തിലെ ദുരന്തമുഖമാണ്‌** ഭംഗ്യന്തരേണ പ്രകടിപ്പിക്കുന്നത്‌. ആത്തോലുമാരുടെ പുറത്തെറ ങ്ങാന്‍ കഴിയാത്ത അവസ്ഥയുടെ, ദയനീയതയുടെ, ഒരു ചിത്രമാണിത്‌. ശുദ്ധഗതി ക്കാരായ ഈ ആത്തോല്മാരെ എന്തും പറഞ്ഞ്‌ വിശ്വസിപ്പിക്കാമായിരുന്നു. അത്രക്ക്പരിമിതമായിരുന്നു അവരുടെ പുറംലോകപരിചയം എന്ന യാഥാര്‍ത്ഥ്യത്തെ ബലപ്പെടുത്തുന്ന ഈ പാട്ട അവരുടെ അറിവില്ലായ്മയെ പരിഹസിക്കുന്നു. ജന്മിവ്യവസ്ഥയുടെ കാലഘട്ടത്തില്‍ ആത്തോല്‍മാര്‍ അഥവാ അന്തര്‍ജ്ജനങ്ങള്‍ അനുഭവിച്ച അവകാശനിഷേധങ്ങളെ?? ഈ വരികള്‍ ബോധ്യപ്പെടുത്തുന്നു. ഒപ്പം അകത്തളങ്ങളിലെ ജീവിതം??? തന്നെ അസംഭവ്യങ്ങളും അത്ഭുതപരവുമായ നാടകമായിരുന്നു എന്ന്‌ വ്യംഗ്യമായി ധ്വനിപ്പിക്കുന്നു. 162. കൊച്ചുകുഞ്ഞി.... കൊച്ചുകൂഞ്ഞിന്റച്ഛനെ ചെമ്പരുന്ത്‌ റാഞ്ചികൌൊുപോയി തെക്കന്‍ ദിക്കില്‍ കെഠുവെച്ച്‌ കൊത്തിതിന്നാന്‍ നോക്കിയപ്പോള്‍ കൊക്കൊടിഞ്ഞുപോയി. ഇവിടെ കുഞ്ഞിന്റച്ഛന്‍ ആദ്യമായി കുഞ്ഞിന്‌ പട്ട്‌ വാങ്ങിതിരിച്ചുവരുമ്പോള്‍ അപകട ത്തില്‍പ്പെട്ടു. ഇതെല്ലാം ക്‌ നില്‍ക്കുന്ന ആളുകള്‍ കുട്ടിക്കുള്ള സമ്മാനങ്ങള്‍ പരു ന്തിനെപ്പോലെ റാഞ്ചിക്കൊ ഓടി. തെക്ക്‌ തെക്കേനാട്ടില്‍ അഥവാ ദൂരെ കെട്‌ വെച്ച്‌ അവ ഉപയോഗിയ്ക്കാനായി നോക്കിയപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉാവുകയാണ്‌ ചെയ്തത്‌. അന്യന്റെ മുതല്‍ കവരാന്‍ ബദഭ്ധപ്പെടുന്ന മനുഷ്യര്‍ അത്‌ കൈവശം വന്ന്‌ ചേരുമ്പോള്‍ ഉാവുന്ന വിപത്തുകളെക്കുറിച്ച്‌ ചിന്തിയ്ക്കാറില്ല എന്ന സാമാനൃസ്വഭാവ ത്തെവെളിപ്പെടുത്തുകയാണിവിടെ ഒപ്പം അപകടത്തില്‍പ്പെട്ട വ്യക്തിയ്ക്ക്‌ സഹായ ങ്ങള്‍ചെയ്ത്‌ കൊടുക്കുക എന്ന മനുഷ്യത്വത്തിന്‌ പകരം അവരെ ദ്രോഹിച്ച്‌ കിട്ടാവു ന്നതെല്ലാം കൈക്കലാക്കുക എന്ന മനുഷ്യന്റെ സ്വാര്‍ത്ഥതയും താന്‍ ഇതില്‍നി ന്നെല്ലാം അതീതനാണ്‌ എന്ന ഭാവവും പ്രകടമാവുന്നു. ഈ ഭാവത്തോടുള്ള പരിഹാ സമാണിവിടെ കാണുന്നത്‌. 166. പാക്കരാ.... കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ഈ വിനോദപ്പാട്ടില്‍ പായസം വെന്തിറങ്ങിയപ്പോള്‍ മന്തുകാലിട്ടിളക്കി, മന്തുകാല്‍ വെന്തുപോയി”' എന്ന പ്രയോഗം ശുദ്ധ അസംബന്ധമാണ്‌. ഇവിടെ പാചകം എന്ന അവശ്ൃജീവിത്രപശ്നത്തില്‍ സംഭ വിയ്ക്കുന്ന പാളിച്ചകള്‍ നര്‍മ്മബോധത്തോടെ ആവിഷ്ക്കരിയ്ക്കുകയാണ്‌. എന്തെ ങ്കിലും അടുപ്പത്ത്‌ കേറ്റി തീയും വെച്ച്‌ വര്‍ത്തമാനവും സൊറയുമായി കൂടുന്ന സ്ഥിതിയെയും മറ്റ്ജോലികളില്‍ മുഴുകി അടുപ്പത്തുള്ളതിനെ മറക്കുന്ന അവസ്ഥയും പാചകസമയത്ത്‌ അവശ്യം വേ ഉപകരണങ്ങളായ കൈയ്ക്കില, കയ്യില്‍ തുടങ്ങിയവ യുടെ അഭാവം സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്നു. ഈ ശ്രഭ്ധയില്ലാ യ്മയുടെ ഫലമായി എന്തെങ്കിലും ഇട്ട്‌ ഇളക്കുക എന്ന കര്‍മ്മമെ ഫലത്തില്‍ വരുന്നു BB). തല്‍ക്കാലം പായസം വെന്ത്‌ അടുപ്പിലേയ്ക്ക്‌ ഇറങ്ങരുത്‌ എന്ന പാചകരീതി യും ചിന്തിക്കാതുള്ള പ്രവര്‍ത്തനശൈലിയും നിശിതമായി വിമര്‍ശിക്കപ്പെടുന്നു. 167. രാരിത്തത്തമ്മേ... കുട്ടികള്‍ രസകരമായി പാടാറുള്ള ഈ പാട്ടില്‍ വലിയ തത്ചചിന്തതന്നെയാണ്‌ ആവിഷ്‌കരിക്കപ്പെടുന്നത്‌. കോഴി കൊത്ത്യാലോ എന്റെ മാലപൊട്ടുലെ മാല പൊട്ട്യാലോ അമ്മ തല്ലൂലേ . . . എന്നിങ്ങനെയുള്ള സ്വാഭാവികത നിറഞ്ഞ കാര്യങ്ങ ളില്‍ നിന്നും ഒരു സാങ്കല്‍പികലോകത്തേക്ക്‌ മനസ്സ്‌ സഞ്ചരിക്കുന്നു. എന്തെ ങ്കിലും നഷ്ടങ്ങള്‍ വരുത്തിവെക്കുമ്പോള്‍ അച്ഛനില്‍ നിന്നുകാറുള്ള ദേഷ്യവും പ്രതികരണവുമാണ്‌ അച്ഛന്‍ കൊല്ലുലോ എന്നതിലൂടെ ബോധ്യപ്പെടുത്തുന്നത്‌. കോഴികൊത്തൂലോ എന്നും കണ്ണുപൊട്ടുലോ, കല്യാണം മൊടങ്ങൂുലോ മൂലക്കലാ ക്കൂലോ എന്നിങ്ങനെ കല്ല്യാണം മുടങ്ങിയാല്‍ ആ പെണ്‍കുട്ടിയെ മൂലക്കലാ ക്കുന്ന നാട്ടുനടപ്പിനെ പരിഹസിക്കുകയാണ്‌. വിവാഹത്തേക്കാള്‍ വലിയ ഒരു ധര്‍മ്മം സ്ധ്രീയുടെ ജീവിതത്തില്‍ ഉാവാനില്ല എന്ന സാമൂഹ്യമായ കാഴ്ചപ്പാടിനെ അപഹ സിക്കുന്ന വരികളാണിവ. ഒരു സ്ര്രീയുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന പ്രശ്ന ങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും സമൂഹത്തോടുള്ള പരിഹാസവും ബന്ധങ്ങ ളുടെ ശുന്യതയും സുചിപ്പിക്കപ്പെടുന്നു. പ്രഭാതത്തില്‍ നമ്മെയും (പകൃതിയെയും വിളിച്ചുണര്‍ത്തുന്ന കോഴി ഭാരതീയ പുരാണങ്ങളില്‍ സൂര്യചിഹനമാണ്‌. കാമത്തി ന്റെയും ആണ്‍മയുടെയും പ്രതീകങ്ങളായ കോഴികള്‍ സ്ര്രീകളുടെ വളര്‍ത്തുപക്ഷി കളാണ്‌. ഇവിടെ കോഴികൊത്തല്ലേ എന്നതിലൂടെ പുരുഷന്‌ വിധേയത്വം സൃഷ്ടിക്ക പെടല്ലേ എന്നര്‍ത്ഥം. കോഴി കൊത്ത്യാലോ മാല പൊട്ടുലേ എന്നതിലൂടെ ശാരീരി കമോ മാനസികമോ ആയ വിധേയത്വം തന്റെ മംഗല്യം മുടക്കുന്നു എന്നും. ഇത്‌ തിരിച്ചറിയുന്ന വീട്ടുകാരുടെ പ്രതികരണങ്ങളാണ്‌ അടുത്ത വരികളില്‍ അമ്മ തല്ലുക, അച്ഛന്‍ കൊല്ലുക, വലിച്ചെറിയുക, ചിതലരിക്കുക തുടങ്ങിയവ. വീട്ടില്‍ നിന്നും പുറ ന്തള്ളപ്പെടുകയും ആരും ശ്രഭ്ധിക്കാനില്ലാത്ത അവസ്ഥ സുഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു ഘട്ടത്തില്‍ വീം കോഴി കൊത്തുന്നു. അഥവാ തെറ്റായ ജീവി തവൃത്തിയില്‍ ചെന്നുപെടുന്നു. അങ്ങനെ തന്റെ കണ്ണുപൊട്ടുന്നു. അഥവാ തന്റെ മുന്നില്‍ എത്തുന്ന പുരുഷവര്‍ഗ്ഗത്തെ തിരിച്ചറിയാനോ വേര്‍തിരിക്കാനോ സാധി ക്കാതെ ആ ഒഴുക്കിനൊത്ത്‌ ജീവിക്കി വരുന്നു. കല്ല്യാണം മുടങ്ങി എന്നതിലും ദയനീയമായി അവളുടെ കുടുംബജീവിത സങ്കല്പങ്ങളെല്ലാം അടയപ്പെടുന്നു എന്ന്‌ വിവക്ഷിതം. അതോടെ അവള്‍ ഈ സമൂഹത്തിന്റെ കുത്തൊഴുക്കില്‍ നിന്നകന്ന്‌ ഒരു മൂലക്കലാകുന്ന രീതി സംജാതമാകുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈയൊരു ദുര്‍ഘടസ്ഥിതി വരാതിരിക്കാന്‍ അയ്യോ രാരിത്തത്തമ്മേ എന്നെ കോഴി കൊത്തല്ലേ എന്നാണ്‌ ആ പാട്ട അവസാനിക്കുന്നത്‌. മുതിര്‍ന്ന പെണ്‍കുട്ടിയോട്‌ തന്റെ ജീവിതത്തില്‍ പാലിക്കേ മിതത്വത്തെ ഓര്‍മ്മിപ്പിക്കുകയും സാമൂഹ്ൃയവ്യവസ്ഥയെ ബോധ്യപ്പെടുത്തുകയു മാണ്‌ ചെയ്യുന്നത്‌. 180. പൊയ്‌ വെടി 'ഓഈഷധം തേടി അംബികയോടി' എന്നത്‌ ഒരു പൊയ്‌ വെടിയല്ലേ? എന്ന്‌ സംശയിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഈ പാട്ടിലൂടെ കാണുന്നത്‌. ഒന്നിലും കുലു ങ്ങാത്ത അനങ്ങാപ്പാറനയം സ്വീകരിച്ച അംബിക കുഴിമടിച്ചിയും, അലസയുമാണ്‌. അവള്‍ ഓഷധം അഥവാ മരുന്ന്‌ തേടിയോടിയെങ്കില്‍ അസഹനീയമായ എന്തോള്‍! മാത്രവുമല്ല ഇത്‌ ഒരു പൊയ്വെടിയാവാനാണ്‌ കൂടുതല്‍ സാധ്യത ഇതിനെ ഈട്ടിയുറ പ്പിയ്ക്കാനാണ്‌ അമ്മിയുടെ മുകളില്‍ ആലുമുളച്ചു, ഇലതോറും ഈച്ചകള്‍ പാറി എന്നിങ്ങനെ അസംഭവ്യങ്ങളെ അവതരിപ്പിക്കുന്നത്‌. അമ്മിമേല്‍ ആല്‍ മുളയ്ക്കുക എന്നത്‌ നടക്കില്ല, മാധതവുമല്ല ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ഉത്പാദിപ്പിയ്ക്കുന്ന ആലിന്റെ ഇലയ്ക്ക്‌ ചുറ്റും ഈച്ചകള്‍ പാറിനടക്കുക എന്നതും നടക്കാത്തതാണ്‌. ആ ഈച്ചകളെ മുഴുവന്‍ ഉണ്ണി ഈതിയകറ്റുക. ഈച്ചകള്‍ ചെന്ന്‌ കാളകളെ വിരട്ടുക, കാളകള്‍ വിരത്‌ ക്‌ പേടിച്ച്‌ എലികള്‍ ആയിരകണക്കിന്‌ കോണികളില്‍ കയറി രക്ഷ പ്പെടുക. അങ്ങനെ സ്വര്‍ഗ്ഗത്തിലെ ഐരാവതം എന്ന ആന വിരടോടുക ഇത്‌ ക്‌ പേടിച്ച ഒട്ടകപ്പക്ഷികള്‍ (അധികം ഉയരത്തില്‍ പറക്കാനാവാത്തവു ഓടിയൊളിയ്ക്കു ക, തുടങ്ങിയവയെപ്പോലെ മരുന്ന്‌ തേടി അംബികയോടി എന്നത്‌ അവളുടെ സ്വഭാ വംവെച്ച്‌ നോക്കിയാല്‍ തീരെ സംഭവ്യമല്ല. അതുകെഠ്തന്നെ ഈ വാര്‍ത്ത ഒരു പൊയ്വെടി തന്നെയാണ്‌ എന്ന്‌ സ്ഥാപിയ്ക്കുകയാണിവിടെ. അംബികയുടെ സ്വഭാ വത്തിന്റെ സൂക്ഷ്മചിത്രണം വ്യംഗ്യമായി സരസമായി ആലങ്കാരികമായി സ്ഥാപി യ്ക്കാന്‍ ഈ പാട്ടിലൂടെ സാധിയ്ക്കുന്നു. 186. കഥ...കഥ... 'തേങ്ങ മുത്തെളനീരായി” എന്ന കനകത്തമ്മയുടെ അവസ്ഥയെക്കുറിച്ചുള്ള വരി അവരുടെ പ്രായാധിക്യവും അതുമൂലം ശൈശവാവസ്ഥയിലെ ചെയ്തികളെ അനുസ്മരിപ്പിക്കുന്ന കുട്ടിത്താവസ്ഥയും സൂചിപ്പിക്കുന്നു. രാം ബാല്യം എന്നറിയ പ്പെടുന്ന വയോവുൃദ്ധാവസ്ഥ ആരുടെയും ജീവിതത്തില്‍ സംഭവിക്കാം എന്ന യാഥാര്‍ത്ഥ്യത്തെ വ്യംഗൃമായി ആവിഷ്കരിക്കുകയാണിവിടെ. 191. ആലത്തൂരമ്മിണി... കെട്ടിലമ്മ ചമഞ്ഞ്‌ നടക്കുന്ന ആലത്തുരമ്മിണിയുടെ ചോലത്തലമുടി കെട്ടുന്ന നേരത്ത്‌ അതിന്റെ കുടുക്ക്‌ (ജട) തീര്‍ക്കാന്‍ സാധിക്കാതെ പതിന്നാലിളം മുളം കൊമ്പനാന കെട്ടിനകത്തായിപ്പോയി. പിടിയാനേം തേങ്ങാപ്പൂളും ഒന്നും കാണിച്ചിട്ട്‌ കീയ്യാത്ത കൊമ്പന്‍, ആയിരമാളുകള്‍ ഉന്തീട്ടും ആനയുന്തീട്ടും കീയ്യാത്ത കൊമ്പനെ തലയിലെ പേന്‍ ഒന്നിച്ച്‌ ഉന്തി തള്ളി വിട്ടിരിയ്ക്കുന്നു. ഇവിടെ തലമുടി യുടെ കറുപ്പ്‌ ദ്യോതിപ്പിയ്ക്കുന്നുങ്കിലും ഉള്ള നല്ല മുടിയെ വേ വിധം പരിപാലി യ്ക്കാതെ നടക്കുന്നതിനെയും അതിലെ ജടയും പേനും നിറഞ്ഞ അവസ്ഥയെയും ആലങ്കാരികമായി പരിഹസിക്കുകയാണിവിടെ. 194. കൊല്ലത്ത്‌ ബിത്തിട്ട്‌ മുസ്ലീം സമുദായത്തിലെ ആഹാരരീതിയില്‍ മത്സ്യത്തിന്‌ വലിയ സ്ഥാനമാ ണുളളത്‌. മത്സ്യത്തിന്‌ ക്ഷാമമുള്ളകാലത്ത്‌ ആഹാരമ്ുയാക്കിയ വീട്ടുകാരി പച്ചക്കറി വിഭവങ്ങളുടെ ധാരാളിത്തത്തോടെയുള്ള ഉപയോഗവും മറ്റും അയവിറക്കിക്കെ്‌ വിളമ്പിയപ്പോള്‍ കൊട്ടം അത്‌ പെറുക്കിചവച്ചപ്പം എട്ടത്തല എന്നതിലൂടെ പച്ചക്കറി ഉണക്കിപ്പൊരിച്ച കൊട്ടവും മത്സ്യം ഉണക്കിപൊരിച്ചതും തുല്യം തന്നെയാണ്‌ എന്ന്‌ സ്ഥാപിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. 196. ചക്കരക്കുട്ടന്‍ ചക്കരക്കുട്ടന്‍ കറിവെച്ചിട്ട്‌ തനിക്ക്‌ ഒട്ടും തന്നില്ല എന്ന പരിഭവവും അല്‍പമെ ങ്കിലും ആസ്വദിക്കാനുള്ള അഭിവാഞ്ജയുമാണ്‌ പ്രകടമാവുന്നത്‌. തവിപിടിക്കാന്‍ ഏട്ടന്മാരെ ഏല്‍പിച്ച്‌ നക്കി നക്കി തിന്നാന്‍ ഒരുങ്ങുന്ന കുട്ടിയുടെ ഭാവം ദാരിദ്ര്യ ത്തിന്റെ ദയനീയമുഖം വെളിവാക്കുന്നു. സ്വന്തം ആളുകള്‍ തന്നെ ശ്രദ്ധിക്കാത്ത അഥവാ ഒന്നും തരാത്ത അവസ്ഥ കുട്ടിയില്‍ ക്കുന്ന അരക്ഷിതാവസ്ഥ സൂചിപ്പിക്ക പ്പെടുന്നു. എല്ലാം സ്വയം ചെയ്യേ ദയനീയഭാവമാണ്‌ കുട്ടിയുടേത്‌. 197. വെട്ടുക... വെട്ടുകല്ലേല്‍ ചക്കയിട്ട ഇട്ടിമന്തന്റെ വിഡ്ഡിത്തങ്ങളാണ്‌ ഈ പാട്ടിലൂടെ സൂചിപ്പിയ്ക്കുന്നത്‌. ചക്ക വെട്ടി ചുള പറിച്ച ഇട്ടിമന്തന്‍ കുരു വിഴുങ്ങുകയും ചുള കളയുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ എല്ലാം ഉായിട്ടും ഉപ യോഗശുന്യമാവുന്ന അവസ്ഥയാണ്‌ ചിത്രീകരിയ്ക്കപ്പെടുന്നത്‌. 198. ചക്കമടലേോഴ്‌ ഈ തമാശപ്പാട്ടില്‍ ഒരുറപ്പും ഇല്ലാത്ത വസ്തുക്കളെക്കെൊുള്ള ഉപകര ണനിര്‍മ്മാണവും ഇതുമൂലമുള്ള ഭവിഷ്യത്തുകളും നര്‍മ്മ ബോധത്തോടെ അവതരി പ്പിച്ചിരിക്കുന്നു. ചെല്‍േക്കയറിയ ചെക്കനും കൂട്ടരും ചെയ്ക്കകത്തെ നീര്‍ക്കോലിച്ചാ ത്തനെക്ക്‌ മി. "MN കൊട്ട്ണ” ചെയുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യവും രസാവഹം തന്നെ. ചെക്കന്റെയും കൂട്ടരുടേയും ധൈര്യവും തോണിയോ മെച്ചം അതില്‍ കയ റിയ ആളുകളോ എന്നറിയാത്ത അവസ്ഥയുമാണിവിടെ സൂചിതം. 203. കുഴിമടിച്ചീ... കുഴിമടിച്ചിയായ കാരര്‍ണോത്തിയുടെ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുകയാണി വിടെ. അരി അരിയ്ക്കാന്‍ മടിച്ച്‌ അടിയിലുള്ള ഉരിയരി കാടിയില്‍ കളഞ്ഞവ ളാണ്‌, പാതരം കഴുകാന്‍ മടിച്ച്‌ നായരുടെ മില്‍ കൈതൊട്ച്ചവളാണ്‌, എന്നിങ്ങനെ സര്‍വസാധാരണയായി എല്ലാവരും ചെയ്യുന്നകാര്യങ്ങള്‍ പോലും ചെയ്യാന്‍ മെനക്കെ ടാതെ കുഴിമടിച്ചിയായ കാരര്‍ണോത്തിയെ പരിഹസിയ്ക്കുകയാണിവിടെ. അടച്ചുവാറ്റിയചോറ്‌ എന്നതിലൂടെ ചോറ്‌ മര്യാദയ്ക്ക്‌ വാര്‍ക്കാനോ വറ്റിയ്ക്കാനോ പോലും മെനക്കെടാത്തവള്‍ എന്ന്‌ അര്‍ത്ഥമാക്കുന്നു. മടി പിടിച്ചിരിക്കുന്നവരോട്‌ സമൂഹത്തിനുള്ള കാഴ്ചപ്പാടും നിരീക്ഷിക്കാവുന്നതാണ്‌. 204. അപ്പം ചുട്‌ പുതിയാപ്ള വരുമ്പോഴേക്കും അപ്പമുാക്കണം എന്ന്‌ കരുതി ചുട്ടു തുടങ്ങിയെ ങ്കിലും ആദ്യത്തേത്‌ കൊതി കെട്‌ തിന്നും പോയി, പിന്നത്തേത്‌ കരിഞ്ഞും പോയി. ഫലത്തില്‍ പുതിയാപ്ളക്ക്‌ അപ്പമില്ല എന്നര്‍ത്ഥം. പൊതുവെ സ്ര്രീകള്‍ക്കുാകുന്ന ആഹാരത്തോടുള്ള, പ്രത്യകിച്ചും പലഹാരത്തോടുള്ള ആര്‍ത്തിയെ പരിഹസിക്കുക യാണിവിടെ. 208. കണ്ണില്ല... തനിക്ക്‌ ഇല്ലാത്തതൊന്നും നന്നല്ല എന്ന്‌ പറയുന്ന സ്ര്രീസഹജ സ്വഭാവ ത്തെയും, രീതിയെയും കളിയാക്കുകയാണിവിടെ. കണ്ണില്ലാത്തവള്‍ കണ്ണിന്‌ കണ്‍മഷി എന്ന അലങ്കാരം ചേരില്ല എന്നഭിപ്രായപ്പെട്ടപ്പോള്‍ കയ്യില്ലാത്തവള്‍ കയ്യിന്‌ കരിവള ചേരില്ലെന്നും കാലില്ലാത്തവള്‍ കാലിന്‌ കാല്‍ത്തള ചേരില്ലെന്നും പറഞ്ഞു. ഇതെല്ലാം കേട്ടുനിന്ന കയ്യും കാലും കണ്ണും ഉള്ളവള്‍ ഒരു മടിയും ഇല്ലാതെ പറ ഞ്ഞത്‌ അഞ്ജനമെന്നത്‌ ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിയ്ക്കും എന്നാ ണ്‌. കണ്ണില്ലാത്തവള്‍ക്ക്‌ കണ്‍മഷിയെന്തെന്നും കയ്യില്ലാത്തവള്‍ക്ക്‌ കരിവളയെഒ ത്തന്നും കാലില്ലാത്തവള്‍ക്ക്‌ കാല്‍ത്തളയെന്തെന്നും അറിയാം. എന്നാല്‍ കയ്യും കാലും കണ്ണുമുള്ളവള്‍ക്ക്‌ അഞ്ജനവും, മഞ്ഞളും, കറുപ്പും, വെളുപ്പും, ഒന്നുമറി യില്ല എന്ന്‌ ബോധ്യപ്പെടുന്നു. അറിവാണ്‌ ഏറ്റവും പ്രധാനം എന്ന്‌ കാണിക്കുന്ന ഒരു പാട്ടാണിത്‌. ശാരീരിക വൈകല്യങ്ങളേക്കാള്‍ പ്രശ്നമുാക്കുന്നത്‌ മാനസിക വൈകല്യങ്ങളും അജ്ഞതയുമാണ്‌ എന്ന്‌ രസാത്മകമായി ചിത്രീകരിക്കുന്നു. 209. ആലാങ്ങാട്ടാ... കുഞ്ഞിക്കോത എന്ന സ്ത്രീയെ പറഞ്ഞ്‌ വിശ്വസിപ്പിയ്ക്കുന്ന രീതിയിലാണ്‌ ഈ പാട്ടിന്റെ ഗതി. “കളവല്ലെന്‍ കുഞ്ഞിക്കോതേ ഞാമ്പോയി കതാണേ' എന്ന്‌ പറ ഞ്ഞുകെഠ്‌ പറയുന്ന കാര്യങ്ങള്‍ ഓരോന്നും അസംഭാവ്യങ്ങളാണെന്ന്‌ വളരെ വ്യക്ത മാണ്‌. എന്നാല്‍ അതുപോലും പലതവണ ആവര്‍ത്തിച്ചാല്‍ വിശ്വസിയ്ക്കുന്ന ആളു കളു എന്ന്‌ കുഞ്ഞിക്കോതയെ ഉദ്ധരിച്ചുകെട്‌ സ്ഥാപിയ്ക്കുകയാണിവിടെ. മാത്രമല്ല എന്തിനും സാക്ഷിപറയാന്‍ ആളെക്കിട്ടും എന്ന യാഥാര്‍ത്ഥ്യത്തെ വ്യംഗ്യമായി ധ്വനിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മനുഷ്യരുടെ വിചിത്രങ്ങളായ സ്വഭാവത്തെ ക്കുറിച്ചുള്ള ഒരു വിശകലനമാണ്‌ ഈ പാട്ടിലൂടെ നടത്തുന്നത്‌. 219. അന്നുകുളിച്ചു ഒരു ദിവസം കുളിച്ച്‌ മുടിമാടിപോകുമ്പോള്‍ കുന്നിമണിക്കെ്‌ എന്നെ എറിഞ്ഞു തൊടുത്ത ആ സുന്ദരന്‍ തന്നെ എന്നെ വേളികഴിച്ചിട്ടില്ലെങ്കില്‍ താന്‍ തുമ്പ കഴുത്തില്‍ തുങ്ങിമരിക്കും. എന്നിട്ടും മരിച്ചില്ല എങ്കില്‍ പുവന്‍പഴംകെ്‌ കുത്തിമരി ക്കും. എന്നിട്ടും ചത്തില്ലെങ്കില്‍ കണ്ണന്‍ചെരട്ടേലെ വെള്ളത്തില്‍ നൂ മരിക്കും. തളികയില്‍ വെള്ളം വെച്ച്‌ മുങ്ങിമരിക്കും അല്ലെങ്കില്‍ നെയ്യപ്പംചുട്ട്‌ വിഷമാക്കി തിന്നും എന്നിട്ടും മരിച്ചില്ല എങ്കില്‍ ആ സുന്ദരനെ വിട്ട്‌ വേറെ ഒരാളെ തേടിപോകും. ഈ വിവരണത്തില്‍ നിന്നും പെണ്‍കുട്ടിയുടെ മനോഭാവം വ്യക്തമാണ്‌. തുമ്പകഴു ത്തില്‍ തുങ്ങിമരിക്കാനോ പൂവന്‍പഴംകൊ കുത്തിമരിക്കാനോ സാധ്യമല്ല എന്ന റിയാം മാത്രമല്ല ആ സുന്ദരന്‍ തന്നെ വേളികഴിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ അങ്ങനെയുള്ള പ്രേമബന്ധമൊന്നുമില്ല എന്ന്‌ ഭംഗ്യന്തരേണ നര്‍മ്മ ത്തിന്റെ ഭാഷയില്‍ വ്ൃക്തമാക്കപ്പെടുന്നു. പ്രേമത്തിന്റെ പൊള്ളത്തരമാണ്‌ ഈ പ ാട്ടിലൂടെ സൂചിപ്പിക്കപ്പെടുന്നത്‌. കൌഈമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ഒരു വിനോദപ്പാട്ടാണിത്‌. 221. തൃക്കാക്കരപ്പാ ഒരു ഓണപ്പാട്ടാണിത്‌. ഒരു കാലഘട്ടത്തെയും അതിന്റെ മാറ്റത്തെയും വ്ൃക്ത മായി സൂചിപ്പിക്കുന്ന അത്യന്താധുനിക കവിതകളെപോലെ ജീവിതസങ്കീര്‍ണ്ണതകള്‍ പ്രകടമാക്കുന്ന ഒരു നാടന്‍ പാട്ടാണിത്‌. ആധുനികവിദ്യാഭ്യാസം സമൂഹത്തില്‍ വരു ത്തിയ മാറ്റങ്ങള്‍ ഇതില്‍ ഭംഗ്യന്തരേണ സുൂചിപ്പിക്കപ്പെടുന്നു. തൃക്കാക്കരപ്പന്‍ അഥവാ വാമനന്‍ (്രഹ്മചാരിയാണ്‌. ഉപനയനം? കഴിഞ്ഞ ഉണ്ണികള്‍ (ഒപിനിച്ചുണ്ണി) അഥവാ ബ്രഹ്മചാരി പ്രാഹ്മണകുലവ്ൃത്തിക്ക്‌ നിയുക്തനാവുന്നു. ഇവര്‍ അനു ഷ്ഠാനത്തിന്റെ ഭാഗമായി ഭിക്ഷയെടുത്ത്‌ ജീവിക്കേ അവസ്ഥ സുൃഷ്ടിക്കപ്പെടുന്നു അഥവാ ഭിക്ഷാന്നമ്്‌ ജപങ്ങളുമായി ഏകാന്തജീവിതം നയിക്കി വരുന്നു അഞ്ചോ ഏഴോ വയസ്സ്‌ പ്രായമുള്ള ഈ ഉണ്ണികള്‍ ഉച്ചിതിരിയുവോളം ഭിക്ഷയെടുത്ത്‌ കിട്ടിയ അരി ഉച്ചതിരിഞ്ഞാല്‍ അമ്പലത്തിലെ തിടപ്പള്ളിയില്‍ വെച്ച്‌ വേവിച്ച്‌ കഴിക്കണം. ഇവിടെ ഭാവനാലോകത്ത്‌ സഞ്ചരിക്കുന്ന ഈ പൈതല്‍ വെണ്ണകൊ അടുപ്പുാക്കി കുമ്പിളുകുത്തി അരിവെക്കുന്നു. പക്ഷേ എല്ലാം നിഷ്ഫലമാകുന്നു അഥവാ അറിവി ല്ലായ്മകൊ പല അബദ്ധങ്ങളും സംഭവിക്കുകയും അന്നും പട്ടിണികിടക്കേ അവ സ്ഥവരികയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ 'ഒപിനിച്ചുണ്ണി' എന്നതിലുപരി ക്ഷേത്ര വുമായി ബന്ധപ്പെട്ട ജീവിതവൃത്തി കത്തിയവരുടെ സ്വന്തം പ്രവൃത്തികള്‍കൊ ജീവിതമാര്‍ഗ്ഗം അടഞ്ഞു എന്നും സൂചിപ്പിക്കപ്പെടുന്നു. ഈ ജീവിത്രപ്രാരാബ്ധം മടുത്ത്‌ രക്ഷനേടാനായി അക്കരക്ക്‌ കടക്കാമെന്ന്‌ കരുതി തോണിപ്പുഴക്കല്‍ അഥവാ കടവത്ത്‌ ചെന്നിരുന്ന ഉണ്ണി തോണി കടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനായി കാശ്‌ ചോദിക്കുന്നു. അഥവാ ഈ ജീവിത്രപ്രാരാ ബ്ധത്തില്‍ നിന്ന്‌ രക്ഷനേടാന്‍ സ്വന്തമായി കാശ്‌ സമ്പാദിക്കേ അവസ്ഥ വരുന്നു. കാശുമില്ല, തുഴയുമില്ലാത്ത ആ നട്ടം തിരിച്ചിലില്‍ അതൃഭ്ധ്വാനം ചെയ്ത്‌ സ്വസമുദായ ത്തോടും സമൂഹത്തോടും പടവെട്ടി പുസ്തകകെട്ടിനെ അഥവാ അറിവിനെ തോണി യാക്കി എഴുത്താണി തുഴയാക്കി അഥവാ സര്‍ഗ്ഗസൃഷ്ടികളെ (എഴുത്തിനെ) ആയുധ മാക്കി ജീവിതനൌക തുഴയാന്‍ ശ്രമിച്ചു. ഒന്നു തിരിഞ്ഞു തലതിരിഞ്ഞു എന്നതി ലൂടെ ഈ വിപ്ലവകരമായ ആശയങ്ങള്‍ സൃഷ്ടിച്ച തടസ്സങ്ങളും (പശ്നങ്ങളും സൂചി പ്പിക്കപ്പെട്ടിരിക്കുന്നു. തളരാതെ വീം തുഴഞ്ഞ്‌ അക്കരെയെത്തി ഈ വിഷമഘട്ടങ്ങ ളിലെല്ലാം ഈശ്വരന്‍ അഥവാ ഭാഗ്യം മാധ്രമായിരുന്നു തുണ. എന്നാല്‍ അക്കരെ സുരക്ഷിതസ്ഥാനത്തെത്തിയപ്പോഴേക്കും തൃക്കാക്കരപ്പനും കൈവിട്ടുപോയി. അതാ യത്‌ ആധുനിക വിദ്യാഭ്യാസം നേടിയതോടെ ആചാരനുഷ്ഠാനങ്ങളും ചിന്തകളും സങ്കല്പങ്ങളും എല്ലാം നഷ്ടപ്പെട്ട്‌ ഒരു പുതിയലോകം സൃഷ്ടിക്കാനുള്ള വെമ്പ ലില്‍ ഈശ്വരചിന്തപോലും നഷ്ടമായി നിരീശ്വരവാദത്തെ പുല്‍കി. വിഷമഘട്ടത്തിൽ മാധ്രം ഈശ്വരനെ മുറുകെ പുല്‍കുകയും എല്ലാം കഴിഞ്ഞ്‌ ആഹ്ളാദമുഹൂര്‍ത്തമെത്തുമ്പോള്‍ എല്ലാം മറക്കുകയും ചെയ്യുന്ന പാലം കടുക്കു വോളം നാരായണ, പാലം കടന്നാലോ കൂരായണ” എന്ന ചൊല്ലിനെ അന്വര്‍ത്ഥമാ ക്കുന്ന മനുഷ്യമനസ്സിനെ പരിഹസിക്കുന്നു. ആധുനിക വിദ്യാഭ്യാസം ലഭിച്ച അമ്പല വാസികളായ ആളുകളില്‍ പ്രത്യേകിച്ചും നമ്പുതിരി സമുദായത്തില്‍ ആചാരനു ഷ്ഠാനങ്ങളിലും ആശയാദര്‍ശങ്ങളിലും വന്നുചേര്‍ന്ന മാറ്റം?* ക്രമാനുഗതമായി വ്യക്തമാക്കപ്പെടുന്നു. ഇ. എം. എസ്‌, വി.ടി. ഭട്ടതിരിപ്പാട്‌, എം. ആര്‍. ബി. തുടങ്ങിയ വരുടെ കാലഘട്ടവും പ്രവര്‍ത്തനങ്ങളും സര്‍ഗ്ഗസൃഷ്ടികളും ചേര്‍ത്ത്‌ വായിച്ചാല്‍ ഒരു ജനസമുദായത്തിന്റെ ജീവിതം തന്നെയാണ്‌ ഈ വരികളിലൂടെ നിഴലിക്കപ്പെടു ന്നത്‌ എന്ന്‌ വ്യക്തമാവും. സ്വത്വത്തില്‍ നിന്ന്‌ വളരെകുറച്ച്‌ കാലംകെ്‌ ഏറെ അക ന്നുപോയ ഒരു സാമുദായികജീവിതചിധ്രം ഇവിടെ അനാവ്ൃതമാവുന്നു. രാജഭരണഘട്ടത്തില്‍ ഒരു കാലത്ത്‌ കേരളത്തിന്റെ തലസ്ഥാനമായി 'തൃക്കാ ക്കര' വിളങ്ങിയിരുന്നു. ഇവിടുത്തെ ദേവനായ തൃക്കാക്കരപ്പന്‍ കേരളീയരുടെ ജീവി തത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ദേവതാസങ്കപ്പമായി മാറി. അഹങ്കാരം എന്ന ഒരൊറ്റദോഷം മാത്രമുഠയിരുന്ന മഹാബലിച്ചരകവര്‍ത്തിയുടെ മനസ്സിലെ കളങ്കം മാറ്റി പൂര്‍ണ്ണനാക്കി സുതലത്തിലേക്കുയര്‍ത്തി അവിടുത്തെ ച്ക്രവര്‍ത്തിയായി വാഴിച്ച്‌ ദാസഭാവത്തില്‍ സേവിക്കുന്ന വാമനമൂര്‍ത്തിയുടെ* ” കഥ ഭാഗവതത്തില്‍ പറ യുന്നു. ഈ വാമനമൂര്‍ത്തിയാണ്‌ തൃക്കാക്കരപ്പന്‍. തൃക്കാക്കരപ്പന്‍ ഓരോ വീട്ടിലും ആരാധനാമൂര്‍ത്തിയായി വാണതിന്റെ സ്മരണ പുതുക്കല്‍ കൂടിയാണ്‌, വിതയുത്സ വമായ ഓണത്തോടനുബന്ധിച്ചുള്ള പൂക്കളമിടല്‍, തൃക്കാക്കരപ്പനെ ഉരുട്ടൽ (മാതേ വ൯) മുറ്റത്ത്‌ കളമെഴുതി സ്വീകരിക്കല്‍, അട നിവേദിക്കല്‍ തുടങ്ങി ഇന്നും അനു ഷ്ഠിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍. ആ നിലക്ക്‌ തൃക്കാക്കര ഉത്സവത്തിന്റെ ജനകീയവല്‍ക്കരണമാണ്‌*” ഓണം എന്ന്‌ വ്യക്തമാണ്‌. തൃക്കാക്കരപ്പനെ സാക്ഷിനിര്‍ത്തി ആശ്രിതത്വം പുലര്‍ത്തുന്ന കുട്ടി അക്കരെയെത്തിയപ്പോള്‍ വിട്ടുകള യുന്നതിലൂടെ തൃക്കാക്കരയുടെയും ദേവന്റെയും ജനകീയത നഷ്ടപ്പെട്ടു എന്ന സൂചനയുമാവാം. ഏത്‌ വിഷമഘട്ടത്തിലും മനസ്സുരുകി വിളിച്ചിരുന്ന തൃക്കാക്കര പ്പന്‍ ഹൃദയത്തില്‍ നിന്ന്‌ പോകുകയും തല്‍സ്ഥാനത്ത്‌ മഹാബലി ഇരിക്കുകയും ചെയ്തു എന്നതുമാവാം തൃക്കാക്കരപ്പനും പോയല്ലോ എന്നതിലൂടെ നല്‍കപ്പെടുന്ന ത്‌. 222. തൃക്കാകരപ്പനൊരു ... ഒരു ഓണപ്പാട്ടാണിത്‌. യഥാര്‍ത്ഥത്തില്‍ വിഡ്ഡിത്തം പറ്റിയത്‌ നമ്മള്‍ക്കാണ്‌. ആര്‍ത്തി പു തേങ്ങാമുറിതിന്നപ്പോള്‍ (ഓണക്കാലത്ത്‌ തേങ്ങകൊടുക്കുന്ന രീതി ളാ യിരുന്നു) ആകെ ഉായിരുന്ന പല്ലും പോയി. പിന്നെ പൂവമ്പഴം തന്നെ ശരണം. ഈ യാഥാര്‍ത്ഥ്യത്തെ പരസ്പരം മാറ്റി ആരാധ്യമൂര്‍ത്തിയായ തൃക്കാകരമൂര്‍ത്തിയ്ക്കു പോലും വിഡ്ഡിത്തം പറ്റിയിട്ടു! പിന്നെയാണോ എന്റെ സ്ഥിതി എന്ന മട്ടില്‍ സ്വയം സമാധാനിയ്ക്കുകയാണിവിടെ. 226. ആന പോകുന്ന “ആന്‌ എന്ന പ്രതീകത്തിലൂടെ അധികാരവര്‍ഗ്ുത്തിന്റെ സുഖലോലുപ ജീവിതത്തിന്റെ പരിഛേദമാണ്‌ നിഴലിക്കുന്നത്‌. ഈ ആരാധനാവിഗ്രഹം, അദമ്യമായ പുരുഷശക്തിയുടെയും തറവാടിത്തത്തിന്റെയും പ്രഭുവര്‍ഗ്ഗമാനൃതയുടെയും ലൈംഗികാസക്തിയുടെയും പ്രതീകമാണ്‌. മനുഷ്യനുമായി വളരെപെട്ടെന്ന്‌ ഇണ ങ്ങുന്ന മൃഗമാണത്‌. ഇങ്ങനെയുള്ള ആന പോകുന്ന പൂമരത്തിന്റെ ചോടെ പോകു ന്നതാരാണ്‌? എന്ന ചോദ്യത്തിന്‌ “ആരാനുമല്ല കുരാനുമല്ല' എന്ന തറുതല പറഞ്ഞു കെട്‌ കുറ്റിക്കാട്ടില്‍ വസിക്കുന്ന കിളുംപന്നിയാണ്‌ എന്ന്‌ പ്രതിവചിക്കുന്നു. പന്നി? എന്നത്‌ വൃത്തികേടിന്റെയും തീറ്റക്കൊതിയുടെയും അനിയന്ത്രിതമായ വികാരത്തി ന്റെയും പാപത്തിന്റെയും പ്രതീകമാണ്‌. മത്തരത്തിന്റെയും ബുദ്ധിഹീനതയു ടെയും പര്യായമായ ഈ മൃഗത്തെക്കുറിച്ചാണ്‌ “മുത്തുകള്‍ പന്നികളുടെ മുന്നില്‍ വിതറരുത്” എന്ന ബൈബിള്‍ വാക്യം സൂചിപ്പിക്കുന്നത്‌. ആന പോകുന്ന വഴിയെ ആ ബലത്തില്‍ അതിന്റെ വാലായി നടക്കുന്ന “പന്നിയുടെ വാലുമ്മല്‍ അഥവാ പന്നി യുടെ സ്വാഭാവമുള്ളവന്റെ വാലായികെ്‌ “അലങ്കാരങ്ങളും” വെച്ച്‌ പലിശപിരി ക്കാനായി നടക്കുന്ന മാധവാ! എന്ന്‌ കുറിക്കുകൊള്ളുന്ന ഭാഷയിലാണ്‌ മാധവനെ കളിയാക്കുന്നത്‌. എരഞ്ഞിക്കൊട്ടെ “ഈ ഉണ്ണി' (ഇവിടെ എരഞ്ഞി എന്ന പ്രയോഗം വശീകരിക്കുന്നത്‌ എന്ന അര്‍ത്ഥത്തിലാണ്‌; തിരിച്ച്‌ ചെല്ലുമ്പോള്‍ നാരിമാര്‍ക്കൊക്കെ പൂപൊലി അഥവാ കുശാല്തന്നെ. പണം പലിശക്ക്‌ കൊടുക്കലും ലൈംഗികതയും അവിഹിതബന്ധങ്ങളും സമൂഹത്തില്‍ വരുത്തിയ പ്രശ്നങ്ങളെ ഒരു ദൃക്സാക്ഷി എന്ന പോലെ നോക്കിക്ക്‌ വിലയിരുത്തുകയാണിവിടെ. സമൂഹത്തിലെ ഉന്നതര്‍ എന്നവകാശപ്പെടുന്ന വ്ൃക്തിത്വങ്ങളുടെ നേരെ നിശിതവിമര്‍ശനമാണ്‌ ഇവിടെ നട ത്തുന്നത്‌. പ്രഭുവര്‍ഗ്ഗത്തിന്റെ കൂടെ എല്ലാറ്റിനും കൂട്ടുനിന്ന ലാഭം തനിക്കാക്കി മാറ്റുന്ന ഇടനിലസമൂഹങ്ങളെ അഥവാ “കാരൃസ്ഥന്മാരെ'**“യാണ്‌ ഇവിടെ പ രാമര്‍ശിക്കുന്നത്‌. 233. മാവേലിനാടു ... മനുഷ്യവംശത്തിന്റെ ആരംഭം മുതല്‍തന്നെ അവന്റെ സ്വപ്നമാണ്‌ എല്ലാ വരും ഒന്നുപോലെ തുല്യരായി പുലരുന്ന ഒരു സമൂഹജീവിതം. ഈ സ്വപ്നസാക്ഷാത്കാരമാണ്‌ ഈ പാട്ടിലൂടെ ഉാക്കിയെടുക്കുന്ന മായാപ്രപഞ്ചം. എല്ലാവരും തൃപ്തിയോടെ സന്തോഷത്തോടെ വാണരുളുന്ന ആധികളോ വ്യാധി കളോ ബാലമരണങ്ങളോ കേള്‍ക്കാന്‍പോലുമില്ലാത്ത ആ സ്വപ്നലോകത്തില്‍ കള്ളം, ചതി, തുടങ്ങിയവ ഇല്ല. അളവുപകരണങ്ങളായ വെള്ളിക്കോൽ, നാഴി, പറ എല്ലാം കണക്കിന്‌ തുല്യമാണ്‌. മനുഷ്യന്‍ അവന്റെ മോഹങ്ങളെ അഥവാ യാഥാര്‍ത്ഥസോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയെ മാവേലിത്തമ്പുരാനില്‍ ആരോപിച്ച്‌ തൃപ്തിയടയുകയാണ്‌ ഈ പാട്ടിലൂടെ. സമത്വവും സാഹോദര്യവും പുലരുന്ന ഒരു സമൂഹത്തിനായുള്ള അഭിവാഞ്ജ കുട്ടികളില്‍ ഉാക്കിയെടുക്കാന്‍ ഈ പാട്ട്‌ സഹായിക്കുന്നു. 234. ഓണം വന്നോണം ഓണം വന്നപ്പോള്‍ ഉള്ളം വെന്തുരുകുന്ന ഒരു മുതിര്‍ന്ന കുട്ടിയുടെ സങ്കട മാണ്‌ ഇവിടെയുള്ളത്‌. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തീരെ ചെറുപ്പ ത്തില്‍ തന്നെ ഏറ്റെടുക്കി വന്ന ഒരു മുതിര്‍ന്ന കുട്ടി തന്റെ അവസ്ഥ പെങ്ങളായ കൊച്ചുപാര്‍വ്ൃവതിയോട്‌ പറയുന്നതാണ്‌ സന്ദര്‍ഭം. അമ്മായിക്ക്‌ ഓണം കൊടുക്കണം. വീട്ടില്‍ ചെലവ്‌ കഴിഞ്ഞില്ലെങ്കിലും ബന്ധുക്കളുടെ വീട്ടില്‍ പോണം. ഇല്ലെങ്കില്‍ അവര്‍ കൂര വിലക്കും എന്ന ചിന്തയാല്‍ വിഷമിക്കുന്ന കുട്ടിയിലൂടെ ഓണവുമായി ബന്ധപ്പെട്ട്‌ നിലനിന്നിരുന്ന ആചാരങ്ങളും അവ അവഗണിച്ചാലുള്ള ഭവിഷ്യത്തുകളു മാണ്‌ സുചിപ്പിക്കുന്നത്‌. 237. ടഒന്നാം നാട്ടില്‌ ആദ്യത്തെ ആറ്‌ നാടുകളിലും ഓണം വന്നപ്പോള്‍ ഒന്നാം നാട്ടില്‌ ആടിപ്പാറി ക്കളിച്ചുകെൌും രാം നാട്ടില്‌ പൂക്കളമിട്ട്‌ രസിച്ചുകെറും ഓണം ആഘോഷിച്ചു. മൂന്നാം നാട്ടില്‍ ഈഞ്ഞാലാട്ടം, തലയാട്ടം, എന്നിവക്കും മാതേവരെയൊരുക്കലിനു മാണ്‌ പ്രാധാന്യം. നാലാം നാട്ടില്‍ ഓണസദ്യ ഗംഭീരമെങ്കില്‍ അഞ്ചാം നാട്ടില്‍ കയ്യാങ്കളി അഥവാ ഓണത്തല്ല്‌ പൊടിപൊടിക്കുന്നു. ആറാം നാട്ടില്‍ പുലികളി, കൈകൊട്ടിക്കളി തുടങ്ങിയവക്കാണ്‌ പ്രാമുഖ്യം. ഇങ്ങനെ 'ആറുനാട്ടില്‍ നൂറ്‌ ഭാഷ” എന്ന ചൊല്ലു പോലെ ഓണം ആറു നാട്ടിലും** പല തരത്തിലാണ്‌ ആഘോഷിച്ചിരു ന്നത്‌ എന്ന്‌ വ്യക്തം. ഏഴു മുതലുള്ള നാടുകളിലില്ല എന്നതിലൂടെ കേരളത്തിന്‌ പ റത്ത്‌ ഓണത്തിന്‌ പ്രാധാന്യമില്ല എന്ന്‌ സൂചിതം. 239. കുമ്മിയടി ഓണത്തോടനുബന്ധിച്ച്‌ കളിക്കുന്ന കുട്ടികളുടെ ഈ കുമ്മിപ്പാട്ടില്‍ ഓണ ക്കോടിയുടുക്കല്‍, ഈഞ്ഞാലാട്ടം, ഒത്തുചേരല്‍, ഒരുമിച്ചുള്ള സദ്യ തുടങ്ങിയ ഓണാ ഘോഷങ്ങളും മലയാളക്കരക്ക്‌ ഓണാഘോഷത്തോടുളള താല്പര്യവും വര്‍ണിതമാ യിരിക്കുന്നു. ആഘോഷത്തിമര്‍പ്പിന്റെ ഭാവവും രാഗതാളങ്ങളുമാണ്‌ ഈ പാട്ടിനുള്ള ത്‌. തെക്കന്‍ കേരളത്തില്‍ പ്രചാരമുള്ള ഒരു പാട്ടാണിത്‌. 2493. കാടായ കാടൊക്കെ ഓണക്കാലത്ത്‌ പ്രകൃതിയിലും മനുഷ്യരിലും ഉള്ള മാറ്റത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. കാടായ കാടൊക്കെ പൂചൂടി നിന്നു എന്നതിലൂടെ പൂക്കളുടെ സമൃദ്ധി സൂചിതമാകുന്നു. കോമനും കോതയും കോടിയുടുക്കുക എന്ന അപൂര്‍വ്വ സഈഭാഗ്യം ആസ്വദിക്കുന്നു. ചാപ്പന്റെ മിറ്റത്തും പൂക്കളം ഇട്ടിരിക്കുന്നു. ഇവിടെ പ്രകൃതിയെപോലെ സകല ജനങ്ങളും ആഘോഷിക്കുന്ന ഓണം ഏവര്‍ക്കും ആഗ്ര ഹസഫലീകരണകാലമാണ്‌. ജാതിവ്ൃത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും പ ക്കളും തീര്‍ത്ത്‌ കോടിയണിയുന്ന ഓണം സമൃദ്ധിയുടെ ആഘോഷത്തിന്റെ പ്രായോ ഗികവല്‍ക്കരണമാണ്‌. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്റെ സഫലീ കരണമാണ്‌ ഇവിടെ നടക്കുന്നത്‌. 246. മാവേലി മന്നന്‍... മാവേലിമന്നനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങ ളാണ്‌ ഈ പാട്ടിലുള്ളത്‌. ഓണത്തിന്‌ പൂക്കള്‍ ഇറുത്ത്‌ അത്തം മുതല്‍ പത്ത്‌ ദിവ സവും ഒരുക്കുന്ന പൂക്കളവും, ഓണപ്പാട്ട്‌, ഈഞ്ഞാല്‍, തുമ്പിതുള്ളല്‍,കുമ്മിയടി, എന്നിവയടങ്ങുന്ന ആചാരപ്പൊലിമ വ്യക്തമാക്കുന്നു. 252. ഒന്നേ ഒന്നേ പോല്‍ തിരുവാതിരമഹോല്‍സവത്തിന്റെ ചടങ്ങുകളും** ഐതീഹ്യ വിശ്വാസങ്ങളും വിളിച്ചോതുന്ന ഈ പാട്ട്‌ തിരുവിതാംകൂര്‍ മേഖലയില്‍ പ്രചരിച്ചിരുന്ന ഒന്നാണ്‌. തിരുവാതിര നാളില്‍ ഉറക്കമൊഴിച്ച്‌ നൊയമ്പുനോറ്റാല്‍ വളരെക്കാലം ഭര്‍ത്താവിനോ ടൊത്ത്‌ സുഖമായിക്കഴിയാം എന്ന വിശ്വാസത്തെ ഈ പാട്ടിലൂടെ ഈട്ടിയുറപ്പി ക്കുന്നു. രാവും പകലുമുള്ള തിരുവാതിരയെ വരവേറ്റു ഈഞ്ഞാലിട്ട്‌ നാടുമുഴ ങ്ങുന്ന പാട്ടും പാടിക്കെഴ്‌ പെണ്‍കുട്ടികളും സ്ര്രീകളും പുഴയിലിറങ്ങി കുളി ആരംഭി ച്ചു. കുളിച്ച്‌ എട്ടുപുടവ ഞൊറിഞ്ഞുടുത്തു. മലബാറില്‍ എട്ടങ്ങാടി ചുടലിന്‌ പ കരം ഈ വസ്തുക്കള്‍കെറുള്ള പുഴുക്ക്‌, കൂവപ്പായസം തുടങ്ങിയ നാടന്‍വിഭവങ്ങള്‍ പ്രധാനമാണ്‌. അമ്പലവാസികള്‍ പ്രത്യകിച്ചും നമ്പൂതിരിമാര്‍ക്കിടയില്‍ നിലനിന്നി രുന്ന ഈ പാട്ടിലൂടെ സ്ത്രീകളുടെ കൂട്ടായ്മയും ശാക്തീകരണവുമാണ്‌ ലക്ഷ്യമാ ക്കിയിരുന്നത്‌. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലുത്‌ തന്റെ നെടുമം ഗല്യം അഥവാ ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം തന്നെയാണ്‌ എന്ന്‌ പ്രഖ്യാപിക്കുക യാണിവിടെ. പെണ്‍കുട്ടികളെ വൈവാഹിക ജീവിതത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി സജ്ജരാക്കുകയും ചെയ്യുന്നു. 255. അക്കരവീട്ടിന്നും കണ്ണൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ ഇന്നും ഏറെ സ്വാധീനമുള്ള കലയാണ്‌ തെയ്യം. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച്‌ തെയ്യക്കോലങ്ങള്‍” ഓരോ വീട്ടിലും ചെന്ന്‌ അനുഗ്രഹങ്ങള്‍ നല്‍കുന്ന പതിവ്‌. ചെകൊട്ടിന്റെ അകമ്പടിയോടെ എഴുന്നെ ള്ളുന്ന ഈശ്വരതുല്യരായ തെയ്യങ്ങളെ മുറ്റത്ത്‌ ചാണം (ചാണകം) തളിച്ച്‌, ദീപം കൊളുത്തി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ഒരു കുടുംബാന്തരീക്ഷമാണ്‌ പാട്ടിലുള്ള ത്‌. കുഞ്ഞിപെണ്ണിനോട്‌ ചാണകം തളിച്ച്‌ വീടിന്‌ ചുറ്റും ശുദ്ധീകരിച്ച്‌ ദീപം ജ്വലി പ്പിച്ച്‌ ഐശ്വരൃപൂര്‍ണ്ണമാക്കി മുറ്റത്ത്‌ നിന്ന്‌ സ്വീകരിക്കാന്‍ ആവശ്യപെടുന്നു. ഇത്തരം ഐശ്വര്യപൂര്‍ണ്ണമായ ആചാരങ്ങളിലെല്ലാം ഗൃഹത്തിലെ പെണ്‍കുട്ടികളെ കൊണ്‌ കര്‍മ്മം ചെയ്യിപ്പിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. പെണ്‍കുട്ടികള്‍ വീടിന്റെ ഐശ്വര്യമാണ്‌ എന്ന സങ്കല്പമാണ്‌ ഇവിടെ ദൃശ്യമാവുന്നത്‌. എല്ലാ അംഗങ്ങളുടെയും സാന്നിധ്യവും ഇത്തരം സന്ദര്‍ഭങ്ങളുടെ പ്രത്യേകതയാണ്‌. 257. ആ... ഈ... ഈ... ഈ പാട്ടിലൂടെ കാതുകുത്താനവകാശമുള്ള അമ്മാവനേയും പ്രതീക്ഷിച്ച്‌ മറ്റ്‌ സാമഗ്രികളെല്ലാം നിരത്തി കാത്തിരിക്കുന്ന കുടുംബാന്തരീക്ഷമാണ്‌ കാണുന്നത്‌. അമ്മാവന്റെ സ്വഭാവസവിശേഷതകള്‍ ഇതിലൂടെ വ്ൃക്തമാക്കപ്പെടുന്നു. കുന്നത്ത ങ്ങാടീല്‍ ഷാപ്പില്‍ കയറി പള്ളനെറച്ചു കള്ള്‌ കുടിച്ച്‌ ആട്യാടിവരര്‍്ണ അമ്മാവന്‍ കാര മുള്ള്കെ്‌ കാതുകുത്തുമ്പോള്‍ കുഞ്ഞികയ്യിന്റെ ചന്തം നോക്കിയിരുന്നാല്‍ മതി യെന്ന്‌ സമാധാനിപ്പിക്കുന്ന അമ്മ കാതുകുത്തി കൈതോലതുക്കിയപ്പോള്‍ ഉള്ള ച ന്തം നോക്കി രസിക്കുന്നു. കാതുകുത്താനുള്ള അവകാശം, കാരമുള്ളോള്ള കാതു കുത്ത്‌, കൈതോലതുക്കല്‍ തുടങ്ങി തീരെ ചെറുപ്പത്തില്‍ ഉള്ള കാതുകുത്ത്‌ എന്ന ആചാരമാണിതില്‍ സൂചിപ്പിക്കുന്നത്‌. ആട്യാടിയുള്ള അമ്മാവന്റെ വരവ്‌, കാതില്‍ കൈതോലതുക്കല്‍ തുടങ്ങിയവ ഒരു സാധാരണ അടിയകുടുംബത്തിലെ സ്ഥിതി വെളിവാക്കുന്നു. കുട്ടിയോടുള്ള വാത്സല്യം പാട്ടിലുടനീളം കാണാം. 259. നാലകത്ത്‌ നടുമിറ്റത്ത്‌ ... മുസ്ലീം പെണ്‍കുട്ടികള്‍ കൈകൊട്ടികളിക്ക്‌ ഉപയോഗിക്കുന്ന ഈ പാട്ടില്‍ മുസ്ലീം സമൂദായങ്ങള്‍ക്കിടക്ക്‌ മൈലാഞ്ചിക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. ആലിയാര്‍ തങ്ങള്‍ പറിച്ചുവെച്ച അഥവാ നട്ട മൈലാഞ്ചി മുക്കി നനച്ചത്‌ ബീവിഫാ ത്തിമ്മയാണെന്നുമുള്ള കഥകള്‍ പറഞ്ഞുകൊ ഇന്നത്തെ അതിന്റെ വളര്‍ച്ചയെ സൂചി പ്പിക്കുന്നു. നാലാണും നാലുപെണ്ണും നിന്നുരുന്ന മൈലാഞ്ചി അഞ്ജനകല്ലിന്മേല്‍ അരച്ചുരുട്ടി വെള്ളിത്തളികയില്‍ വാങ്ങിവെക്കുകയും പൊന്നും തളികകെറ്‌ മൂടിവെ ക്കുകയും വീരാളിപട്ടില്‍ പൊതിയുകയും ചെയ്യുന്നു എന്നതിലൂടെ മൈലാഞ്ചിക്ക്‌ സമൂഹത്തിലുള്ള സ്ഥാനവും പ്രാധാന്യവും വ്യക്തമാവുന്നു. “കല്ല്യാണപെണ്ണുങ്ങള്‍ കയ്യിലിടുന്ന മൈലാഞ്ചി'എന്ന വരികളിലൂടെ മുസ്ലിം വിവാഹാഘോഷങ്ങളില്‍ മൈലാഞ്ചിയിടല്‍ ചടങ്ങിനും തദനുബന്ധപാട്ടുകള്‍ക്കും ഉള്ള പ്രധാന്യത്തെ ബോധ്യ പ്പെടുത്തുന്നു. ആലിയാര്‍്‌ തങ്ങള്‍, ബീവിഫാത്തിമ്മ തുടങ്ങിയകഥാപാത്രങ്ങള്‍, “നടു മിറ്റത്ത്‌' “മണപ്പുറത്ത്‌' തുടങ്ങിയ സ്ഥലങ്ങള്‍, 'കുപ്പിക്കുടം കെട്‌ “കോരിനനക്കുക' 'മുക്കിനനക്കുക' “നിന്നൂരുക' തുടങ്ങിയ പ്രയോഗങ്ങള്‍ തുടങ്ങിയവയെല്ലാം പ്രാദേ ശികത്തനിമയെ ബോധ്യപ്പെടുത്തുന്നു. “ഇന്നലെ ഞാനൊരു മുല്ലനട്ടു' എന്ന പ ാട്ടിലെ കുട്ടിക്ക്‌ മുല്ലപൂവിനോടുള്ള അമിത ഇഷ്ടം തന്നെയാണ്‌ ഇവിടെ കുട്ടിക്ക്‌ മൈലാഞ്ചിയോടും ഉള്ളത്‌. 'പുള്ളിമൈലാഞ്ചി” എന്നതിലൂടെ മൈലാഞ്ചിയിടുന്ന രീതി കൂടി സൂചിപ്പിക്ക പ്പെടുന്നു. വിവാഹങ്ങള്‍ക്ക്‌ പ്രത്യകിച്ചും മുസ്ലീം വിവാഹങ്ങള്‍ക്ക്‌ ഇന്നും ഒഴിച്ചുക്കു ടാനാവാത്ത മൈലാഞ്ചിയുടെ പ്രാധാന്യം, സമൃദ്ധി തുടങ്ങിയവ വെളിപ്പെടുന്നു. കൈകൊട്ടികളി എന്ന കലാരൂപത്തിന്റെ പ്രത്യേകതകളും മുസ്ലീം സമുദായവിശേഷ തകളും പ്രതിഫലിപ്പിക്കുന്ന ഈ നാടന്‍പാട്ട്‌ ഒരു സംക്രമണകാലഘട്ടത്തില്‍ ഉാക്ക പ്പെട്ട ഒന്നാണ്‌. 260. അന്നന്നു കന്നിമാര്‍ ഇതൊരു കൃസ്ത്യന്‍ മൈലാഞ്ചിപ്പാട്ടാണ്‌. മംഗല്യം വാഴുവാന്‍ പ്രാര്‍ത്ഥിച്ചു കൌ മനുഷ്യന്‌ നിഷേധിക്കപ്പെട്ട കനി കൈ കെ്‌ പറിച്ചതു കെറുള്ള പാപം കള യാനാണ്‌ കൈപ്പടത്തില്‍ മൈലാഞ്ചി പൊതിയുന്നത്‌. കാലുകെട്‌ നടന്നെത്തിയാണ്‌ കനി തിന്നത്‌. അതിനാല്‍ കാലിന്റെ നഖത്തിലും മൈലാഞ്ചി പൊതിയുന്നു. ദീര്‍ഘ സുമംഗലിയായിരിക്കാനും സര്‍വ്വസഈദഭാഗ്യങ്ങളും ഉാകുവാനുമായി പ്രാര്‍ത്ഥിച്ചുകൊ ണ്‌ മൈലാഞ്ചിയിടല്‍ ചടങ്ങ്‌. ഭംഗ്യന്തരേണ ഈ കനി തിന്നതുകൊണല്ലോ ഈ ജനസമൂഹം ഉായത്‌. ഞങ്ങള്‍ ആദ്യമേ പ്രായശ്ചിത്തം ചെയ്തുകെട്‌ ആ കനി അഥവാ വൈവാഹികജീവിതത്തിലേക്ക്‌ പ്രവേശിക്കാന്‍ പോവുകയാണ്‌ എന്ന സൂചനയാണിവിടെ. 261. മയ പെയ്ത്‌ മയ പെയ്ത്‌ മഴ വന്നതിലുള്ള സന്തോഷവും പിന്നീട്‌ മഴ നില്ക്കാതെ പെയ്തതിന്റെ തിക്ത ഫലങ്ങളും ദാരിദ്ര്യവും വിവരിക്കുന്നതിലൂടെ മനുഷ്യജീവിതം എത്രത്തോളം പ്രകൃതിയെ ആശ്രയിച്ചായിരുന്നു എന്ന്‌ വ്ൃക്തമാക്കുന്നു. മഴ വന്നപ്പോള്‍ പ്രകൃതിയി ലുഠയ മാറ്റവും കൃഷിയാരംഭിക്കുന്നതും ജീവിതം സാകര്യപ്രദമായി ആഹ്ലാദത്തില്‍ മുന്നോട്ടുകൊ പോയതും സന്തോഷത്തോടെ വര്‍ണ്ണിക്കുന്നു. എന്നാല്‍ മഴ തോരാ ത്തപ്പോള്‍ വീട്‌ നാശമായി ജീവിക്കാന്‍ ബുദ്ധിമുട്ടായതും ദിവസങ്ങള്‍ കഴിഞ്ഞ പ്പോള്‍ പിടിയരിയും തീര്‍ന്ന്‌ ചക്കപോലും പറിക്കാനില്ലാതെ പട്ടിണിയായതും വിവരി ക്കുന്നതിലൂടെ ഒരു കര്‍ഷകത്തൊഴിലാളിയുടെ ജീവിതമാണ്‌ ചിത്രീകരിക്കുന്നത്‌. വഴിമുട്ടിയപ്പോള്‍ കെട്ടിങ്ങട്ടെട്ത്തിനി ഇമ്മാതിരി കുരുപ്പിനെ എന്ന്‌ പ്രാകുന്ന അമ്മ കുട്ടിക്ക്‌ ഈ ര്‌ ഭാവവും വിവരിച്ച്‌ യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തുന്ന രീതിയിലാ ണുള്ളത്‌. 'കര്‍ക്കടം ദുര്‍ഘടം” എന്ന ചൊല്ലിന്റെ സത്യമാണ്‌ ഇവിടെ തെളിയുന്നത്‌. 262. ഉരുളിയുരുള്ണ്‌.... പാടത്ത്‌ പണിയെടുക്കുന്ന അമ്മയേയും നോക്കി വരമ്പത്തിരിക്കുന്ന കുട്ടി വെയിലിന്റെ അതികാഠിന്യത്തെ രസകരമായി ആവിഷ്കരിക്കുകയാണിവിടെ. ചൂട്‌ സഹിയാഞ്ഞ്‌ കിടന്നുരുളുന്ന ഉരുളി, പൊരിയുന്ന നെല്ല്‌, തളരുന്ന തളിരിലകള്‍, ചുട്ട്‌ പഴുത്ത്‌ വികസിച്ച്‌ പൊളിഞ്ഞ്‌ വീഴുന്ന മതിലുകള്‍, കരിയുന്ന പൂക്കള്‍, ചൂടില്‍ നിന്ന്‌ രക്ഷ നേടാനായി ഓടുന്ന കിണ്ണം, മുന്ന കി, ഇതെല്ലാം ക്‌ നില്ക്കുന്ന ഞാനുമോട്ണ്‌ എന്ന കുട്ടിയുടെ വാക്കുകളില്‍ ഇത്രയൊക്കെയായിട്ടും എന്റമ്മയും അച്ഛനും പ്രഭാതം മുതല്‍ പ്രദോഷം വരെ വെയിലു മുഴുവന്‍ തലയിലേറ്റി പണി യെടുക്കോി വരുന്നല്ലോ എന്ന്‌ ഖേദിക്കുന്നു. വേനലിന്റെ കാഠിന്യം പ്രകൃതിയെയും ചുറ്റുപാടുകളെയും അചേതന വസ്തുക്കളെപ്പോലും എങ്ങനെയെല്ലാം സ്വാധീനി ക്കുന്നു എന്നും കാവ്യാത്മകമായി ചിത്രീകരിക്കാന്‍ ഈ പാട്ടിലൂടെ സാധിക്കുന്നു. 279. അമ്പാട്ടമ്മേ... പാലക്കാട്‌ ജില്ലയില്‍ ഇന്നും പ്രചാരത്തിലുള്ള “അമ്പാട്ടമ്മയും പൈക്കു്ടീം' കളിയിലെ പാട്ടാണിത്‌. എണ്ണി പത്താകുന്നവര്‍ പുറത്ത്‌ പോകുന്നു. അവസാനം പുറ ത്തായവര്‍ പൈയ്ക്കുട്ടിയും ശേഷിക്കുന്ന ആള്‍ അമ്പാട്ടമ്മയും. പൈക്കുട്ടി കണ്ണ്‌ വെട്ടിച്ച്‌ വൃത്തത്തിനകത്തെ നെല്ല തിന്നുന്നു. കാവല്‍ക്കാര്‍ അമ്പാട്ടമ്മയെ വിളിച്ച്‌ പ രാതിപ്പെടുന്നു. പരാതിയും ഉത്തരങ്ങളും അമ്പാട്ടമ്മയുടെ ചോദ്യവും വരവും രസാ വഹമാണ്‌. കാവല്‍ക്കാര്‍ പൈക്കുട്ടിയുടെ ഭാഗം പിടിക്കുന്നു. അമ്പാട്ടമ്മ മരുമക്ക ത്തായ വ്യവസ്ഥിതിയിലെ കാരണവത്തിയുടെയോ അധികാര ക്രേന്ദ്രത്തിന്റെയോ പ്രതീകമാവാം. നെല്ല്‌ കാക്കേ കാവല്‍ക്കാര്‍ നെല്ല്‌ തിന്നുന്ന പശുക്കുട്ടിയുടെ സംര ക്ഷകരാകുന്നതോടെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും സംരക്ഷിക്കേ വര്‍ തന്നെ ശ്രതുക്കളാവുമ്പോഴുള്ള അവസ്ഥയും ചിത്രീകരിക്കുന്നു. മറ്റൊരു വീക്ഷ ണത്തില്‍ കാരണവത്തിയുടെ കീഴിലുള്ള “മരുമക്കള്‍” തറവാട്ടു മുതല്‍ തന്നി ഷ്ടര്രകാരം ഉപഭോഗം ആരംഭിക്കുന്നതും സമൂഹം അതിനൊത്താശ നല്കുന്നതും തറവാട്ടമ്മ അതിനെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമാവാം. കെട്ട്‌ പൊട്ടിച്ച്‌ പ റത്തു കടന്ന മരുമക്കളെ കാര്ണോത്തി നിയന്ത്രിക്കാനും ശാസിക്കാനും ശ്രമിക്കു ന്നതും ജനക്കൂട്ടായ്മ സംരക്ഷിക്കുന്നതുമാവാം. ഏതായാലും ഒരു ദായക്രമത്തിലെ വ്യതിയാനഘട്ടമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. 280. കട്ടുറുമ്പിനു ... കട്ടുറുമ്പിന്റെ കാത്കുത്ത്‌ മഹോല്‍സവമാണ്‌ വിഷയം. ഇവിടെ കട്ടുറുമ്പ്‌ എന്നുദ്ദേശിച്ചത്‌ കട്ടുറുമ്പിനെപോലെ കടിച്ച്‌ “പൊള്ളിയ്ക്കാന്‍ കഴിവുള്ള ഉപ്ദദവി യ്ക്കുന്ന കുട്ടി എന്നാവാം. ആ കുട്ടിയുടെ ഉപനയനമാണ്‌. അതില്‍ സുപ്രധാന ചട ങ്ങാണണ്‍്‌ കാത്‌ കുത്തല്‍. ഈ ചടങ്ങിന്‌ ധാരാളം ദര്‍ഭപുല്ല്‌ അത്യാവശ്യമാണ്‌. ആ പ ല്‌ വേലി കെട്ടി സംരക്ഷിച്ചിരുന്ന താന്‍ അത്‌ അറുത്ത്‌ കെട്ടി കൊകൊടുത്തപ്പോള്‍ പ്രതിഫലമായി ഉരിയരികിട്ടി. ഇവിടുന്ന്‌ ആത്തോലമ്മയും ഉരിയരി നല്‍കി. പക്ഷേ ഇതൊന്ന്‌ കാച്ചികുടിയ്ക്കണമെങ്കിലോ വിറകില്ല. അങ്ങനെ വിറക്‌ അന്വേഷിച്ചുചെന്ന പ്പോള്‍ വിറകില്‍ എല്ലാം ചോര. എന്തോ സംഭവം നടന്നിട്ട്‌. എങ്കിലും വിറകെടു ക്കുക തന്നെയെന്നുറച്ച്‌ അത്‌ കഴുകി വൃത്തിയാക്കാനായി ആറ്റില്‍ചെന്നപ്പോള്‍ അതി ലപ്പിടി വാളമീന്‍. അതില്‍ മോഹിച്ചു അതിനെപിടിയ്ക്കാനായി വള്ളിയ്ക്ക്‌ പോയ പ്പോള്‍ വള്ളിയില്‍ത്തട്ടി വീണു. അതുവരെ താന്‍ വിചാരിച്ചതെല്ലാം വെള്ളത്തിലായ അവസ്ഥ. ഈ പാട്ടില്‍ ദാരിദ്ര്യമാണ്‌ വിഷയം. പക്ഷേ വിധിവൈപരീത്യത്താല്‍, തന്റെ ദീര്‍ഘ വീക്ഷണത്തിലൂടെ കുപിടിച്ച ജീവനമാര്‍ഗ്ഗങ്ങള്‍ പോലും ഉപ യോഗയോഗ്യമാവാതെ പോയ നിസ്സഹായാവസ്ഥയും ദുരിതവും ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണിവിടെ. ഒപ്പം പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടി ഒന്നിലും ഉറച്ചുനില്കാത്ത മനുഷ്യ(്രകൃതിയെ പരിഹസിക്കുക കൂടിയാണിവിടെ. 283. നല്ലത്‌ നല്ലത്‌... കേരളീയ ആഹാരരീതിയിലെ മുഖ്യഇനമായ പച്ചില വര്‍ഗ്ഗങ്ങളുടെ പ്രാധാന്യത്തെ മുത്തശ്ി കുട്ടിക്ക്‌ പറഞ്ഞു കൊടുക്കുന്ന തരത്തിലുള്ള ഈ സംഭാഷ ണപാട്ടിലൂടെ ഇവിടെ സുലഭമായി ലഭിക്കുന്ന ഇലവര്‍ഗ്ഗങ്ങളെ ആഹാരത്തില്‍ ഉള്‍പ്പെ ടുത്തേതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു. 284. മണ്ണേ നമ്പി... ആദിവാസികളില്‍** ഒരു വിഭാഗമായ ഇരുളര്‍ സസ്യജാലങ്ങളെ സംരക്ഷിക്കേ തിന്റെ ആവശ്യകതയെ കുട്ടിക്ക്‌ ബോധ്യപ്പെടുത്തുന്ന ഒരു പാട്ടാണിത്‌. മണ്ണിനെ ആശ്രയിച്ച്‌ മരവും മരത്തെ നമ്പി കൊമ്പ്‌, ഇല, പൂവ്‌, കായ, പഴം തുടങ്ങിയവയും ഉാവുന്നു. ഈ പഴത്തെ നമ്പി നീയും നിന്നെ നമ്പി ഞാനും ഇരിക്കുന്നു എന്നതിലൂ ടെ കുട്ടിയുടെ പഴം ശേഖരിക്കാനുള്ള മിടുക്കും വനവിഭവശേഖരണത്തിലെ പ്രാഗ ത്ഭൃവും ആശ്രയിച്ചാണ്‌ പ്രായമായ തന്റെ ജീവിതം എന്ന്‌ സ്ഥാപിച്ചെടുക്കുകയാണ്‌. ഇരുളരുടെ ജീവിതവും അതില്‍ പ്രകൃതിവിഭവങ്ങള്‍ക്കുള്ള പ്രാധാന്യവും അവര്‍ക്ക്‌ കുട്ടികളിലുള്ള പ്രതീക്ഷകളും ബോധ്യപ്പെടുന്നു. ഒപ്പം പ്രകൃതി അഥവാ മണ്ണാണ്‌ എല്ലാറ്റിനും ആധാരം എന്ന കാഴ്ചപ്പാടും വ്യക്തമാണ്‌. 285. പു പത്ത്‌... പൂത്ത്‌ മാങ്ങ പിടിച്ച്‌ വലുതായി കിടക്കുന്ന ഫലസമ്പുഷ്ടതയെ കുറിക്കുന്ന ഈ പാട്ടിലൂടെ കേരളീയരുടെ ഇഷ്ടഫലമായ മാമ്പഴവും മാമ്പഴക്കാലവും അതി ലുള്ള സമൃദ്ധിയും അനുസ്മരിക്കുകയാണിവിടെ. 290. വന്നുദിച്ചേ നിന്നുദിച്ചേ കേള്‍ക്കുമ്പോള്‍ ശുദ്ധ അസംബന്ധമെന്ന്‌ തോന്നിക്കുന്ന ഈ പാട്ട്‌ ചെറിയ കുട്ടികള്‍ക്ക്‌ പ്രകൃതിയെ പരിചയപ്പെടുത്താനായി വയനാട്ടിലെ വനവാസി വിഭാഗങ്ങ ളിലെ ആളുകള്‍ ഉപയോഗിച്ചുവരുന്നു. ആദിത്യപകവാന്‍' ഇന്ന്‌ വന്ന്‌ ഉദിക്കാനെ ന്താ ഇത്ര താമസിച്ചത്‌ എന്ന ചോദ്യത്തിന്‌ ആനകേറാമാമലയില്‍ ആനകളിക്, കുതിര കേറാമാമലയില്‍ കുതിരകളിക്, കുയിലുകൂകാമാമലയില്‍ കുയിലൂത്തുകേട്ട്‌, മയിലു കേറാമാമലയില്‍ മയിലാട്ടംക്, കോഴികേറാമാമലയില്‍ കോഴിപ്പോര്‌ ക്‌, തത്തകേറാ മാമലയില്‍ തത്തപായ്യാരം കേട്ട്‌ എന്നിങ്ങനെ പ്രകൃതിയിലെ ജീവികളെയും അവ യുടെ ഏറ്റവും രസകരമായ പ്രത്യേകതകളെയും ഭംഗിയേയും വിവിധഭാവങ്ങളെയും മനസ്സിലേക്ക്‌ ആവാഹിച്ച്‌ പ്രകൃതിയെ മനസ്സില്‍ കുടിയിരുത്തുകയാണ്‌ ചെയ്യുന്നത്‌. സൂര്യഭഗവാന്‍ പോലും ജീവികളുടെ സുന്ദരഭാവങ്ങളില്‍ ലയിച്ച്‌ നിന്ന്‌ തന്റെ ധര്‍മ്മ മായ ഉദയം” മറന്ന്‌ പോകുന്നു എന്ന സങ്കല്പം തന്നെ പ്രകൃതിയുടെ മനോഹാരിത വ്യക്തമാക്കുന്നു. ആനകേറാമാമലയിലെ ആനകളി, കുയിലുകൂകാ മാമലയിലെ കുയിലൂത്ത്‌ തുടങ്ങിയവ സാങ്കല്പികമാണ്‌ എന്ന്‌ വ്യക്തം. സൂര്യന്‍” എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ യാഥാര്‍ത്ഥ്യവും പ്രാപഞ്ചികവസ്തുക്കളുടെ നിലനില്പില്ലാ യ്മയും ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഈ പാട്ടിലൂടെ കുട്ടിക്ക്‌ പ്രകൃതി വസ്തുക്കളെയും അവയുടെ പ്രത്യേകതകളെയും നിരീക്ഷിക്കാനും പ്രാപഞ്ചികവ സ്തുക്കളുടെ രസികത്വം ദര്‍ശിക്കാനുമുള്ള ഒരു പ്രചോദനമാണ്‌ നല്കുന്നത്‌. പ്രകൃ തിയിലെ ജീവികള്‍ നമ്മുടെ നിലനില്പിന്‌ അത്ൃന്താപേക്ഷിതമാണ്‌ എന്ന ബോധത്തെ ഉറപ്പിക്കാന്‍ ഈ പാട്ടിലൂടെ ശ്രമിക്കുന്നു. ചില പ്രദേശങ്ങളില്‍ കൊച്ചുകുട്ടികളെ ഉറക്കാന്‍ ഈ പാട്ട്‌ ഉപയോഗിക്കുന്നു. ഭാവനയും സാഹിത്യാഭിരു ചിയും വളര്‍ത്താന്‍ ഈ പാട്ട്‌ പ്രയോജനപ്രദമാണ്‌. 299. കൂനാ കൂനാ.... കൂനന്റെ മനോഭാവത്തെയാണ്‌ ഇവിടെ കളിയാക്കുന്നത്‌. കൂനന്‍ ആനക്കൊ ളത്തില്‍ കുളിയ്ക്കാന്‍ പോകുകയാണ്‌. കൂനന്റെ വിചാരത്തില്‍ ആന കുളിയ്ക്കുന്ന കുളത്തില്‍ ചെന്നാലേ തന്റെ പുറത്തുള്ള കൂനിന്‌ മുങ്ങാന്‍ പറ്റൂ എന്നാണ്‌. ആന വന്നെങ്കിലെന്തു ചെയ്യും എന്ന ചോദ്യത്തിന്‌ കൂനന്‍ നല്‍കുന്ന മറുപടി കൂന്‌ വലിച്ചൊരു കുത്തു കൊടുക്കും എന്നാണ്‌. ഈ നര്‍മ്മബോധത്തില്‍ ചാലിച്ച മറുപടി ആനയെക്കാള്‍ വലിപ്പമുന്നെ്‌ വിചാരിക്കുന്ന കൂനിനെയും തന്റെ ശക്തിയെയും കുറി ച്ചുള്ള അഭിമാനമാണ്‌. കൂനന്റെ ഇത്തരം ചിന്തകളെയാണ്‌ ഈ പാട്ടിലൂടെ പരിഹസി യ്ക്കുന്നത്‌. 311. കടറു് മ്ടപിന്ുറെ. .. കട്ടുറുമ്പിന്റെ കാതുകുത്തു വിശേഷങ്ങളാണ്‌ ഈ പാട്ടില്‍ സൂചിതം. കാട്ടില്‍ അത്യാഘോഷപൂര്‍വം കാതുകുത്ത്‌ കല്യാണം നടക്കുന്നു. അരിയുമായി ആന, വിറ കുമായി ചുലൊി, വെച്ചുവിളമ്പാന്‍ ഈച്ച, വേവു നോക്കാന്‍ പൂച്ച, എന്നിങ്ങനെ വിവിധ സഹായങ്ങള്‍ ചെയ്തു. ഗംഭീരസദ്യയൊരുക്കി. എന്നാല്‍ അപ്പോഴും കുട്ടിക്കു മാത്രം കിട്ടിയില്ല എന്ന സങ്കടം. ഇവിടെ പ്രകൃതിയിലെ മറ്റെല്ലാ ജീവജാല ങ്ങളും തമ്മിലുള്ള പരസ്പരസഹകരണവും മനുഷ്യജീവിതത്തില്‍ മാര്രം കാണുന്ന വേര്‍തിരിവും പ്രകടമാണ്‌. എല്ലാറ്റിനെയും ഒരു പോലെ കാണുന്ന കുട്ടിയ്ക്ക്‌ ഈ പ്രവണത സങ്കടമുാക്കുന്നു. 312. മഞ്ഞച്ചേരേ... ഓരോ ജനവിഭാഗത്തിലും** (സമുദായം? മഞ്ഞച്ചരടിന്റെ ഉപയോഗത്തെ കളി യാക്കുകയാണിവിടെ. തമ്പുരാക്കന്‍മാരുടെ പൂണൂല്‍ച്ചരട്‌, എമ്പ്പാന്മാരുടെ താലിച്ചര ട്‌, പട്ടന്മാരുടെ പാളയ്ക്കത്താര്‍, നായന്മാരുടെ പാളേങ്കയറ്‌ മാപ്പിളമാരുടെ കാളക്കയറ്‌ ഇതിനെല്ലാം മഞ്ഞനൂലാണ്‌ ഉപയോഗിയ്ക്കുക. ഈ ജനവിഭാഗങ്ങളുടെ തൊഴിലു മായും ജീവിതവുമായും ഏറെ ബന്ധപ്പെട്ട്‌ കിടക്കുന്ന പ്രയോഗങ്ങളാണുളളത്‌. തമ്പുരാക്കന്‍മാരുടെ (ജന്മികള്‍) പൂണൂല്‍ച്ചരട്‌ അവരുടെ കുലതൊഴിലിനെ പ്രാപ്ത മാക്കുന്ന രേഖയാണെങ്കില്‍, എമ്്പാന്മാരുടെ താലിച്ചരട്‌ മരുമക്കത്തായ വ്യവസ്ഥ യില്‍ അവരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതാണ്‌. പട്ടന്മാരുടെ പാളയ്ക്കത്താര്‍ കേരളത്തില്‍ അവരുടെ അസ്ഥിത്വത്തെയും ജീവിത വൃത്തിയെയും വേര്‍തിരിച്ചു കാണിക്കുന്നു. നായന്മരാരുടെ പാളേങ്കയറ്‌ അവരുടെ കാര്ൃസ്ഥവൃത്തിയുടെ സൂചനയും മാപ്പിളമാരുടെ കാളക്കയറ്‌ അവരുടെ കാളപൂട്ടലിന്റെയും കാര്‍ഷിക വൃത്തിയുടെയും പ്രതീകവുമാണ്‌. മഞ്ഞച്ചേരയുടെ വാല്‍ എന്നതിലൂടെ പ്രാകൃതിക വസ്തുക്കളും ജീവിതങ്ങളും എങ്ങനെ ഓരോരുത്തരും അവരവരുടെ ഉപജീവന ത്തിനായി ഉപയോഗിയ്ക്കുന്നു എന്ന്‌ നര്‍മ്മത്തിന്റെ ഭാഷയില്‍ വ്യക്തമാക്കുകയാണി വിടെ. വിഭാഗീയതയ്ക്കപ്പുറം ഏത്‌ സമൂഹത്തിനും ഉപജീവ്യമാണ്‌ പ്രകൃതി എന്ന യാഥാര്‍ത്ഥൃയത്തെയും വെളിപ്പെടുത്തുന്നു. 313. ആ ആ... ആല, മാവ്‌, പാല തുടങ്ങിയ വൃക്ഷങ്ങളും അതില്‍ കൂട്‌ വെച്ച്‌ താമസിക്കുന്ന പക്ഷികളും തമ്മിലുള്ള ബന്ധവും പൂവമ്മയോട്‌ ഈ പക്ഷികള്‍ക്കുള്ള വാത്സല്യവും സൂചിപ്പിക്കുന്നു. പക്ഷികളും വൃക്ഷങ്ങളും തമ്മിലുള്ള പരസ്പരാശ്രിതത്വവും അതു വഴി പ്രകൃതിയില്‍ എല്ലാവരും ജീവിക്കേ രീതിയും സ്പഷ്ടമാക്കുന്നു. പ്രകൃതി യിലെ സര്‍വജീവജാലങ്ങളും അവനെപ്പോലെ സ്വാത്ന്ത്രയത്തോടെയും സന്തോഷ ത്തോടെയും ജീവിക്കുന്നവരായിരിക്കണം എന്ന കുട്ടിയുടെ കാഴ്ചപ്പാടാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. അവനെ സംബന്ധിച്ച്‌ എല്ലാം കുടുംബക്കാരാണ്‌. അന്നില്ല. 318. ചന്തത്തില്‍ മുറ്റവും ഈ പ്രസിദ്ധമായ ഓണപ്പാട്ടിലൂടെ ഒരു കാലഘട്ടം തന്നെയാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. മരുമക്കത്തായ വൃവസ്ഥയില്‍ വളര്‍ത്തപ്പെട്ട ഒരു കുടുംബത്തിന്റെ ശിഥിലീകരണവും അനിശ്ചിതത്വവും (പതിഫലിക്കുന്ന ഈ പാട്ടില്‍ ഇല്ലായ്മയുടെ അഥവാ ദാരിദ്ര്യത്തിന്‍റെ വേദനകളാണ്‌ നിഴലിക്കുന്നത്‌. ദു:ഖത്തിന്റെ ആഴക്കട ലില്‍ പതിക്കുന്ന കുട്ടി തന്റെ ചിരകാലസ്വപ്നങ്ങളായ ഓണപൂവിളികളും പ്രതീക്ഷക ളുമില്ലാതെ പരിദേവനങ്ങളില്‍ മുഴുകുന്നു. ഓണത്തിന്‌ കിട്ടാറുള്ള സമ്മാനം, ഓണ സദ്യ, സ്ര്രീകള്‍ക്ക്‌ ഒരുക്കാറുള്ള താലിക്കൂട്ടങ്ങള്‍, ഇവയ്ക്കെല്ലാമുപരി ഓണ ത്തിന്റെ കുടുംബാംഗങ്ങളുടെ അപൂര്‍വ്വമായ ഒത്തുചേരല്‍, കൈമാറാറുള്ള ആചാര ങ്ങള്‍ തുടങ്ങിയവ വിസ്മൃതിയിലേക്ക്‌ പൊയ്കഴിഞ്ഞു. ഇവിടെ മരുമക്കത്തായ വ്യവസ്ഥയില്‍ നിന്ന്‌ അകലുകയും അമ്മാവന്‍, അമ്മായി, കാരണവര്‍, തുടങ്ങിയവ രുടെ അധികാരങ്ങളില്‍ നിന്ന്‌ വിടുകയും എന്നാല്‍ മക്കത്തായ വ്യവസ്ഥിതിയിലേക്ക്‌ എത്തിപ്പെടാതിരിക്കുകയും ചെയ്ത ഒരു കാലഘട്ടമാണ്‌* അനാവരണം ചെയ്യപ്പെട്ടിരി ക്കുന്നത്‌. പന്തുകളിച്ചീല, പന്തലുമിട്ടീല എന്നതില്‍ കുട്ടിത്തത്തിന്റെ ആഗ്രഹങ്ങളും സഫലമാവാത്തമോഹങ്ങളും സൂചിപ്പിക്കപ്പെടുമ്പോള്‍ അമ്മാവന്‍ വന്നീല സമ്മാനം തന്നീല എന്നതിലൂടെ സാമുഹ്യവ്യവസ്ഥിതിയേയും അലിഖിതമായ ആചാരമര്യാദക ളെയും സൂചിപ്പിക്കുന്നു. അച്ഛനും വന്നീല ആടകള്‍ തന്നീലാ എന്നതിലൂടെ വിശേ ഷാവസരങ്ങളില്‍ മാര്തം കുടുംബത്തില്‍ ഒത്തുചേരുകയും വസ്ധ്രാദികള്‍ വാങ്ങിച്ചു കൊടുക്കുകയും മറ്റും ചെയ്യാറുള്ള അച്ഛന്‍ വന്നില്ലല്ലോ എന്ന കുട്ടിയുടെ സങ്കടത്തെ പ്രതിഫലിപ്പിക്കുന്നു. നെല്ലുമുണങ്ങീല തെല്ലുമുണങ്ങീല എന്ന വരികള്‍ കൃഷിക്ക്‌ അന്ന്‌ നല്‍ക ്പെട്ടിരുന്ന പ്രാധാന്യവും എല്ലാമുായിട്ടും വ്യവസ്ഥയുടെ അനാസ്ഥമൂലം കഷ്ടപെ ടുന്ന മനസ്സുകളെയും അനാവരണം ചെയ്യുന്നു. ഓണാഘോഷ ഒരുക്കങ്ങളുടെ അഭാവമോ, പോരായ്മയോ ആണ്‌ ഈ വരികളില്‍ സൂചിതമാകുന്നത്‌. “പിള്ളേരു വന്നീല പാഠം നിറുത്തീല' എന്ന വരികളില്‍ നിന്ന്‌ പാഠം നിറുത്താത്തതിനാല്‍ പ ിള്ളേര്‌ വന്നില്ല (പള്ളിക്കൂടമടച്ചില്ല) എന്ന പരിഭവവും തട്ടാനും വന്നില്ല താലികള്‍ തീര്‍ത്തില' എന്നതിലൂടെ സാധാരണയായി ആഭരണങ്ങള്‍ പണിയിപ്പിക്കുന്നരീതിയും അവതാളത്തിലായി എന്നും വ്യക്തമാവുന്നു. പിള്ളാരു വന്നീല -- ഒത്തുചേരാറുള്ള കുഞ്ഞുങ്ങളുടെ അഭാവം ഉത്സവഛായയെ ഇല്ലാതാക്കുന്നു. ഓണം മുതല്‍ ആരംഭി ക്കുന്ന വിവാഹാദിപരിപാടികള്‍, അതിന്റെ മുന്നോടിയെന്നോണം പണിയിക്കപ്പെടുന്ന ആഭരാണാദി അലങ്കാരങ്ങള്‍ എല്ലാം സ്വപ്നമാവുമ്പോള്‍ വരുന്ന ഭാവഭേദങ്ങള്‍ കുഞ്ഞേലിപ്പെണ്ണിന്റെ മത്തികറക്കുന്നതും മറ്റുമാണ്‌. മരുമക്കത്തായത്തിന്റെ ശിഥിലീ കരണഘട്ടത്തില്‍ കുടുംബത്തില്‍ വന്ന ച്യുതികളും സാമ്പത്തിക ഭ്രദതയില്ലായ്മയും അരക്ഷിതാവസ്ഥയും സങ്കടങ്ങളുമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. ഇതിനേ ക്കാള്‍ കുട്ടിയെ വിഷമിപ്പിക്കുന്നത്‌ നങ്ങേലിപെണ്ണിന്റെ അങ്ങേര്‍ വരാത്തതിലാണ്‌. ദാമ്പതൃബന്ധത്തിന്റെ സ്ഥിരതയില്ലായ്മയും അനിശ്ചിതത്വത്തിലുള്ള ജീവിതവുമാണ്‌ സൂചിതം. ഒരു വ്യവസ്ഥിതിയില്‍ വന്ന മാറ്റം സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളുടെ ചിത്രണം പൂര്‍ണ്ണമായിതന്നെ ആവിഷ്കരിക്കാന്‍ ഈ നാടന്‍കുട്ടിപ്പാട്ടിലുടെ സാധി ക്കുന്നു. മരുമക്കത്തായ വ്യവസ്ഥിതിയില്‍ വന്ന മാറ്റം മലബാറിനേക്കാള്‍ ബാധിച്ചത്‌ തെക്കന്‍ പ്രദേശങ്ങളിലാണ്‌. “പിള്ളേരു വന്നീല” എന്ന പ്രയോഗത്തിലൂടെ തെക്കന്‍ പ്രദേശങ്ങളില്‍ പ്രചരിക്കപ്പെട്ട പാട്ടാണ്‌ എന്ന്‌ വ്യക്തമാവുന്നു. ഓണവുമായി ബന്ധപ്പെട്ട സാമൂഹ്യാചാരമായി മാറ്റപ്പെട്ട ഓണസമ്മാനവും, ഓണക്കോടി (ഓണപുടവ), ഓണക്കളികള്‍, ഓണസദ്യാ തുടങ്ങിയ മേഖലകളെ യെല്ലാം ഈ പാട്ടില്‍ സ്പര്‍ശിക്കപ്പെട്ടിട്ട്‌. ഓണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ യഥാര്‍ത്ഥത്തില്‍ ജീവിത പ്രതീക്ഷകള്‍ തന്നെയാണ്‌. ഓരോവ്യക്തിയുടെയും ജീവി തത്തിന്നത്യാവശ്യമായ വസ്തുവകകള്‍ ലഭിക്കാന്‍ സാധ്യതയുള്ള കാലമാണ്‌ ഓണ ക്കാലം. അതുകെഠുതന്നെ മലയാളികളുടെ ജീവിതത്തിന്റെ ചിത്രണം തന്നെയാണ്‌ ഇവിടെ സാധ്യമാകുന്നത്‌. 319. കോയിക്കാ... കോയിക്കല്‍ അഥവാ കോയിലകത്തിന്റെ*" വാതുക്കല്‍ തീയ്ക്ക്‌ ചെന്ന പ്പോള്‍ നിന്ന്‌ നിന്ന്‌ കുഴങ്ങി എന്ന്‌ മാത്രമല്ല നത്ത്‌ കയറി കടിച്ച്‌ കയ്യൊടിഞ്ഞും പോയി. ഇവിടെ തീയ്ക്ക്‌ ചെന്നത്‌ പകല്‍. പാതിരാവോളം കാത്തുനിന്നിട്ടും കിട്ടി യില്ല എന്ന്‌ മാത്രമല്ല കയ്യൊടിഞ്ഞ്‌ പണിയായിത്തീരുകയും ചെയ്തു. കൊച്ചു പ ൂച്ചക്ക്‌ ഇത്തിരി പാല്‍ കൊടുത്തപ്പം അത്‌ നക്കി നക്കി കൈനിവര്‍ന്നു. ഇവിടെ മനു ഷ്യന്റെ ഓദാര്യത്തിനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടും സാധിച്ചില്ല. എന്നാല്‍ ചെറിയ ഒരു സഹായത്തിന്‌ പൂച്ച തന്റെ വിഷമത്തെ തീര്‍ത്തിരിക്കുന്നു. മനുഷ്യന്റെ കാപട്യവും മൃഗങ്ങളുടെ സ്‌നേഹവും എടുത്തു കാണിക്കുന്നു. ആശ്രയം വരുത്തുന്ന പ്രശ്‌നങ്ങളും നല്‍കുമ്പോഴുളള ആശ്വാസവും വ്യക്തമാണ്‌. തന്നെ സഹായിക്കേവര്‍ ഗാനിക്കാതിരിക്കുന്ന അവസ്ഥയാണ്‌ സൂചിതം. വളരെ ചെറിയ ആവശ്യങ്ങള്‍ക്ക്‌ പോലും അധികാരികളുടെ മുന്നില്‍ കാത്തുകെട്ടിനിന്നിട്ടും ലഭിക്കാത്ത സാധാരണക്കാരന്റെ അവസ്ഥയും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള കാരുണ്യമില്ലായ്മയും ഈ വരികളില്‍ തെളിയുന്നു. 321. അപ്പന്റെ മുറ്റത്തൊരു ... ഏറെ രസകരമായ ഒരു ഓണപ്പാട്ടാണിത്‌. സമര്‍പ്പണത്തിന്റെ മാധ്യമമായ പ വിന്റെ പ്രതേകിച്ചും തുമ്പപ്പൂവിന്റെ പരിശുദ്ധിയും എളിമയും ക്‌ സന്തോഷം പൂ മാവേലിത്തമ്പുരാന്‍ കല്‍പിച്ചനുവദിച്ച മഹനീയ സ്ഥാനം ഇതില്‍ വ്യംഗൃമായി സൂചി പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മൃദുലഹൃദയരും പരിശുഭ്ധരുമായ സാധാരണ ജനങ്ങളും അവരുടെ അധ്വാനവും ഒപ്പം അധികാരസ്ഥാനീയനായ തമ്പുരാന്റെ ചൂഷണവും തമ്മിലുള്ള ഒരു താരതമൃയപഠനമാണിവിടെ നടക്കുന്നത്‌. 322. നാടായനാടെല്ലാം ദാരിദ്യയത്തെ അതിന്റെ തനതായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഒരു പാട്ടാണി ത്‌. നാട്‌ മുഴുവന്‍ പുല്ല്‌ മുളച്ച സമയത്ത്‌ തേയിക്ക്‌ പുല്ല്‌ വിറ്റ്‌ ജീവിക്കാമല്ലോ എന്ന്‌ ആശയായി പുല്ല്മ്മേ കള്ള്‌ നട്ടു. മഴ തന്ന ദൈവത്തെ സ്തുതിച്ചു. അവള്‍ പ ലുമായി ആലയില്‍ ചെന്നപ്പോള്‍ പുല്ലുകെട്ട്‌ ക പയ്യിന്റെ കണ്ണ്‌ തള്ളി. പശുപോലും തേയിയുടെ കൂരയില്‍ പൊക പൊങ്ങാന്‍ പ്രാര്‍ത്ഥിച്ചുപോയി. പക്ഷേ ഇല്ലത്തെ ത്രമ്പാന്‌ അനക്കമില്ലായിരുന്നു. കല്ലുള്ള അരിയായാലും വില്ല എന്ന്‌ കരുതി കാത്ത്‌ നിന്ന്‌ കാലടി ചെതലുപിടിച്ചതല്ലാതെ മാറ്റമില്ല എന്നു മാത്രമല്ല മെല്ലെ സൂചിപ്പിച്ച പ്പോള്‍ ത്രമ്പാന്‍ ശ്രഭ്ധിച്ചുമില്ല. കിട്ടില്ല എന്നുറപ്പായപ്പോള്‍ പാഞ്ഞ്‌ കൂരയിലെത്തിയ പ്പോള്‍ അവിടുത്തെ കുട്ടികള്‍ വെശന്നിട്ടലമുറയിടുകയായിരുന്നു. പിള്ളാരെ പൊത്തിപ്പിടിച്ച്‌ കെടന്നപ്പം ക്ഷീണംകെറുറങ്ങിയ തേയി ത്ര്പാട്ടിക്കുട്ടീടെ കല്ല്യാണ ക്കോളും സ്വപ്നം ക്‌ കിടന്നു. കുട്ടികളെ കൂട്ടി തെരക്കില്‌ നടന്നപ്പോള്‍ കാക്ക കര ഞ്ഞുപോയി അഥവാ നേരം വെളുത്തിരുന്നു. ചെയ്ത ജോലിക്ക്‌ കൂലി പോലും ലഭി ക്കാതെ ജന്മിയുടെ? ദയാവായ്പിനായി കാത്തുനില്‍ക്കേ അവസ്ഥ, കഴിവിന്റെ പരമാ വധി കാത്തുനിന്നിട്ടും കിട്ടാതെ വെറുംകയ്യോടെ മടങ്ങി കൂരയിലെത്തിയതും അവി ടത്തെ കാഴ്ച്ചയും വളരെ ദയനീയമാണ്‌. ദാരിദ്ര്യത്തെ ഇത്ര വ്യക്തമായി അവതരിപ്പി ക്കാന്‍ കഴിയുന്ന രംഗങ്ങള്‍ വിരളമാണ്‌. ശ്രീമതി ലളിതാംബിക അന്തര്‍ജനത്തിന്റെ ഗ്രാമബാലികയിലെ ജാനുവിനെപോലെ ദാരിദ്രത്തിന്റെ പടുകുഴിയില്‍ വീണ ഒരു പെണ്‍കുട്ടിയുടെ ജീവിതകഥനമാണിത്‌. 324. അത്തയ്യും കിളിച്ചീലാ വിളനാശവും അതിന്റെ അനന്തരഫലവുമാണ്‌ ഇവിടെ സൂചിതം. വിതച്ച വിത്തൊന്നും കിളിച്ചില്ല. വളരെ ദുര്‍ലഭമായി കിളച്ചുകിട്ടിയ തൈകള്‍ വളര്‍ന്നില്ല. വളര്‍ന്നു വന്നതാണെങ്കില്‍ ഒന്നും ശരിയായി ഫലം തന്നില്ല. അവസാനം ഗതികെട്ട്‌ കൃഷിമാറ്റി വാഴയും കുരുമുളകും ഒക്കെയാക്കി അതൃധ്വാനം ചെയ്യിവന്നു. പക്ഷേ വാഴകൂമ്പ്‌ പശുതിന്നുംപോയി കൊടി കരിഞ്ഞും പോയി. ഇത്‌ ക്‌ കൂലിതരേ ത്രമ്പാന്‍ എല്ലാം പതിരായി അളന്നു. വിത്തിന്റെ മോശംകെഴും അശ്രദ്ധകെഴും വന്ന വിളനാശത്തിന്‌ കടുത്ത ശിക്ഷ ലഭിച്ചത്‌ അത്യധ്വാനം ചെയ്ത കുടിയാന്‍ മാത്രം. ജന്മി കുടിയാന്‍ വ്യവസ്ഥയുടെ നീതിബോധത്തിന്റെ അശാസ്ത്രീയതയെ വെളിവാ ക്കുകയാണിവിടെ. കുടിയാന്റെ ജീവിതത്തിന്റെ ദുരിതവും നിസ്സഹായാവസ്ഥയും ഇതിലൂടെ വ്യക്തമാവുന്നു. പട്ടിണിയാല്‍ പൊറുതിമുട്ടിയ കുട്ടിക്ക്‌ അമ്മ കൃഷിനാശ ത്തിന്റെയും ഗതികേടിന്റെയും കഥ വിവരിക്കുകയാണിവിടെ. 329. തുമ്പേലരി... ഓരോരോ ചെറിയ കാര്യം പോലും ഓരോ വിഭാഗത്തിന്‌ തീറെഴുതിയ രീതി യെയാണ്‌ ഈ ഓണപ്പാട്ടില്‍ കളിയാക്കുന്നത്‌. ഓരോരുത്തരുടെയും തൊഴില്‍ മേഖ ലകളെക്കുറിച്ച്‌ ഒരവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെങ്കിലും നായരുടെ കയ്യിലെ കത്തിയണക്കാനായി നിയമിതനായ കൊല്ലന്‍, കൊല്ലന്‌ നല്‍കിയ നാഴിയൊ ഴുക്കല്ലരി കുത്തി വെളുപ്പിച്ച്‌ വെയ്ക്കാന്‍ കൊല്ലത്തിപ്പെണ്ണില്ലാത്തതു കെറുള്ള വിഷമം, തുടങ്ങിയവ ശ്രദ്ധിച്ചാല്‍ പാചകം പെണ്‍മേഖലയാക്കുന്നതിനെയും കത്തി യണയ്ക്കുക എന്ന നിസ്സാര ദൌത്യം പോലും കൊല്ലനെ ഏല്‍പിക്കുന്നതിനെയും പരി ഹസിയ്ക്കുകയാണിവിടെ. തൊഴിലായ്മ പരമ്പരാഗതമായപ്പോള്‍ വന്ന മനോഭാവമാ റ്റമാണ്‌ ഇവിടെ പ്രകടം. 333. ഡമ്മിക്കുട്ടന്‍ കൊച്ചുകുട്ടികള്‍ എണ്ണല്‍ക്കളികള്‍ക്കായി ഉപയോഗിക്കുന്ന ഈ താളാത്മക, അന്ത്യാക്ഷരപ്രാസ്പ്രധാനമായ വരികളിലൂടെ ജീവന്‍ വിലയിടുന്ന സമൂഹത്തെ പരി ഹസിക്കുകയാണ്‌. “ഡമ്മിക്കുട്ടന്‍” എന്ന ഒരു കാലത്ത്‌ ഓമനിച്ച്‌ വളര്‍ത്തിയ പട്ടി പ ന്നീട്‌ തങ്ങള്‍ക്ക്‌ വോതായപ്പോള്‍ നാലുകാലും കെട്ടി അനങ്ങാനാവാത്ത രീതിയില്‍ റോഡില്‍ (പൊതുസ്ഥലത്ത്‌) ഉപേക്ഷിക്കപ്പെടുകയും വകവരുത്തപ്പെടുകയും ചെയ്യുന്നു. അതിന്‌ നഷ്ടത്തുക പ്രഖ്യാപിക്കുന്ന രീതിയെ പരിഹസിക്കുകയാണിവി ടെ. പട്ടി” അഥവാ “കാവല്‍ക്കാരന്‍ ' തന്റെ ജീവിതം മുഴുവന്‍ യജമാനനെ സേവിച്ച്‌ ജീവിച്ചിട്ടും വയ്യാതാവുന്ന അഥവാ അവര്‍ക്ക്‌ വോതാവുന്ന അവസ്ഥയില്‍ അന ങ്ങാന്‍ പറ്റാതെ അഥവാ പ്രതികരിക്കാനാവാതെ നിസ്സഹായനായി നിഷ്കാസിതനാ വുന്നു. അതിന്‌ വില്പ്രഖ്യാപിച്ച്‌ നഷ്ടം നികത്തുന്ന” ഭീകരതയെ അതിലളിതമായി ഈ കൊച്ചുപാട്ടിലൂടെ അവതതരിപ്പിക്കപ്പെട്ടിരിക്കുന്നു. അധികാരവര്‍ഗ്ഗത്തിന്റെ കാടത്തം തന്നെയാണിവിടെ വ്ൃൃക്തമാക്കപ്പെടുന്നത്‌. “കബന്ധം” എന്ന വാക്കിന്റെ അര്‍ത്ഥം മകന്‍ സംശയാതീതമായി വ്യക്തമാക്കാന്‍ വൃദ്ധനായ പരിചാരകനെ വെട്ടി കാണിച്ചുകൊടുത്ത രാജാവിനെ പരിചയപ്പെടുത്തിയ ജി. ശങ്കരക്കുറുപ്പിനെപ്പോലെ? സമൂഹത്തിന്റെ അടിത്തട്ടില്‍ വര്‍ത്തിക്കുന്ന ഏത്‌ വ്യക്തിക്കും ഏത്‌ കാലത്തും ഉാ യേക്കാവുന്ന അനുഭവമാണ്‌ ഇവിടെ സൂചിതം. ഒരു വിലപ്പെട്ട ജീവന്‌ “എട്ട്‌ രൂപ നഷ്ടം” പ്രഖ്യാപിക്കുന്ന മേലാളന്മാരെ അപഹസിക്കുകയാണിവിടെ. 335. നൊണച്ചിയമ്മായി മുകനെല്ല്‌ വിളഞ്ഞ്‌ കിടക്കുന്ന സമൃദ്ധിയുടെ കാലത്തും ചോറില്ല, പൂവാലിപ ശുപെറ്റ്‌ കിടക്കുന്ന സമയത്തും പാലില്ല കാഞ്ഞിരമുട്ടികത്തികെഠിരിക്കെ തീയില്ല, തോണി മുഴുവന്‍ ഉപ്പ്‌ യിട്ടും ഉപ്പില്ല എന്ന്‌ ഒരു മടിയും കൂടാതെ പ്രതികരിക്കുന്ന അമ്മായിയോടുള്ള പ്രതിഷേധമാണ്‌ ഈ വരികളിലൂടെ ഇരമ്പുന്നത്‌. അമ്മായി നുണപറയുകയാണ്‌ എന്ന്‌ ഉത്തമബോധ്യമുള്ള കുട്ടി അതിന്റെ കാരണമന്വേഷിച്ച്‌ മടിയാണ്‌ എന്ന്‌ കത്തൊുന്നു. നെല്ല്‌ കുത്തിഅരിയാക്കി ചോറുവെക്കാന്‍ മടി, പെറ്റുകി ടക്കുന്ന പശുവിനെ ശുശ്രൂഷിച്ച്‌ പാല കറന്നെടുക്കാന്‍ മടി, ചൂട്ട കെട്ടി അടുപ്പില്‍ നിന്ന്‌ തീയൊന്നെടുത്ത്‌ കൊടുക്കാന്‍ മടി, ഉപ്പ്‌ തോണിയില്‍ നിന്ന്‌ ഉപ്പെടുത്ത്‌ നല്‍കാന്‍ മടി. ഇങ്ങനെ കുഴിമടിച്ചിയായ അമ്മായിയെ പരിഹസിക്കുകയാണ്‌ ഈ പാട്ടിലൂടെ കുട്ടി ചെയ്യുന്നത്‌. മടി മൂത്ത്‌ എന്തിനും ഇല്ല എന്ന്‌ പ്രതികരിക്കുന്ന ഇവര്‍ എല്ലാം ഉഠായിട്ടും ഒന്നും ഫലപ്രദമായി ഉപയോഗിക്കാതെ അലസതയുടെയും ഇല്ലായ്മയുടെയും പ്രതീകമായി നൊണച്ചിയായി മാറിയിരിക്കുന്നു. എല്ലാം ഒരുക്കി തരാന്‍ ആള്‍ വേണം എന്ന തറവാട്ടമ്മ മനോഭാവമാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. അമ്മായിയുടെ കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും കാരണം സമൃദ്ധിയുടെ നടു വിലും ചിലര്‍ ദാരിദ്രൃത്തിലകപ്പെടുന്നു എന്ന സത്യത്തെ ഇതിലൂടെ തുറന്നു കാട്ടു ന്നു. മരുമക്കത്തായ വ്യവസ്ഥിതിയിലെ അമ്മായിയുടെ അധികാരവും?* മരുമക്കളുടെ നിസ്സഹായാവസ്ഥയും വെളിവാക്കപ്പെടുന്ന ഒരു പാട്ടാണിത്‌. 336. ഓണം വന്നോണം ഓണം വന്നപ്പോള്‍ ഉള്ളം വെന്തുരുകുന്ന ഒരു മുതിര്‍ന്ന കുട്ടിയുടെ സങ്കട മാണ്‌ ഇവിടെയുള്ളത്‌. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തീരെ ചെറുപ്പ ത്തില്‍ തന്നെ ഏറ്റെടുക്കി വന്ന ഒരു മുതിര്‍ന്ന കുട്ടി തന്റെ അവസ്ഥ പെങ്ങളായ കൊച്ചുപാര്‍വ്ൃവതിയോട്‌ പറയുന്നതാണ്‌ സന്ദര്‍ഭം. അമ്മായിക്ക്‌ ഓണം കൊടുക്കണം. വീട്ടില്‍ ചെലവ്‌ കഴിഞ്ഞില്ലെങ്കിലും ബന്ധുക്കളുടെ വീട്ടില്‍ പോണം. ഇല്ലെങ്കില്‍ അവര്‍ കൂര വിലക്കും എന്ന ചിന്തയാല്‍ വിഷമിക്കുന്ന കുട്ടിയിലൂടെ ഓണവുമായി ബന്ധപ്പെട്ട്‌ നിലനിന്നിരുന്ന ആചാരങ്ങളും അവ അവഗണിച്ചാലുള്ള ഭവിഷ്യത്തുകളു മാണ്‌ സുചിപ്പിക്കുന്നത്‌. 345. പൈയ്ക്ക്‌ണ്‌ ... ദാരിദ്ര്യം എന്ന സാമുഹ്യവിപത്തിനെയും മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയി ല്ലായ്മയേയും തുറന്നുകാണിക്കുന്ന ഒരു പാട്ടാണിത്‌. പ്രായമായി വയ്യാതിരിക്കുന്നവ രുടെ ആശ്രിതത്വവും നോക്കേവര്‍ നോക്കാതിരിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്ന വേദനയും കാലാന്തരത്തില്‍ ശുശ്രൂഷിക്കാന്‍ തയ്യാറായി വരുമ്പോഴേക്കും മര ണത്തെ പുല്‍കികെഠ്‌ അമ്മ കൈവിട്ടുപോകുകയും ചെയ്യുന്ന നിസ്സഹായാവസ്ഥ ഈ പാട്ടില്‍ നിഴലിക്കുന്നു. പൈയ്ക്ക്ണ്‌ കൂമാ എന്ന്‌ പറയുന്ന അമ്മയോട്‌ അടക്ക്മ്മേ മലയി ചെത്ത്ണ്‌ എന്ന്‌ തുടങ്ങികൃഷിയുടെ ഘട്ടങ്ങളിലൂടെ പോയി നെല്ല! ചേറി അരിയെടുത്ത്‌ കഞ്ഞിവെക്കുന്നു. പക്ഷേ അതുമായി അമ്മക്കരികിലെത്തുമ്പോ ഴേക്കും അയ്യോന്റമ്മേ നിങ്ങളും പോയല്ലോ എന്ന ഖേദം, ഇവിടെ ഇന്നത്തെ വൃദ്ധത്വ ത്തിന്റെ അനാഥത്വവും നിസ്സഹായവസ്ഥയും തന്നെയാണ്‌ പ്രകടിതമാകുന്നത്‌. കുട്ടി യുടെ ദാരിദ്യ്യാവസ്ഥകൂടിയാവാം ഈ സമീപനത്തിന്‌ പിന്നില്‍. മനുഷ്യന്റെ അലസ ത, കടമകകളെക്കുറിച്ചുളള ബോധമില്ലായ്മ, സഹാനുഭൂതിയുടെ അഭാവം കഠിന ഹൃദയത്വം തുടങ്ങിയവ വ്യക്തമാക്കുന്ന ഈ പാട്ട്‌ “കള്ളന്‍ വന്ന്‌ ഏഴാം ദിവസം വിളിച്ചുനിലവിളിച്ചിട്ടെന്ത്‌ കാര്യം” എന്ന പഴമൊഴിയെപോലെ ചെയ്യേത്‌ സമയത്ത്‌ ചെയ്യണം എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആശയം കുട്ടികളിലേക്കെത്തിക്കുക എന്ന ധര്‍മ്മം ഇവിടെ സാര്‍ത്ഥകമാണ്‌. 349. കൊച്ചീക്കാരത്തി... കൊച്ചീക്കാരത്തി കൊച്ചുപെണ്ണിന്‌ ഓരോ ദിവസവും പുതിയ സാധനങ്ങള്‍ കിട്ടുമ്പോള്‍ അതെങ്ങനെ കിട്ടി എന്ന്‌ സമൂഹം സംശയിക്കുന്നു. അതു കെൌഴ തന്നെ അവളുടെ സ്വഭാവത്തെകുറിച്ച്‌ അല്പം സംശയത്തോടെയുള്ള ചോദ്യങ്ങളും അതിന്‌ മറുപടിയായി കയ്യിലുള്ള വിശിഷ്ട വസ്തുക്കളെല്ലാം ഓരോരുത്തര്‍ ഓരോ സന്ദര്‍ഭ ങ്ങളിലായി വാങ്ങിച്ചു തന്നതാണെന്ന മറുപടിയും നല്കുന്ന ഈ പാട്ടിലൂടെ ഇത്തരം സ്ത്രീകളെ ഏറെ പരിഹാസത്തോടെ കാണുന്ന സമൂഹത്തിന്റെ അഭി പ്രായം തന്നെയാണ്‌ രേഖപ്പെടുത്തുന്നത്‌. സമൂഹത്തിലെ ഉന്നതന്‍മാര്‍ എന്നു പറ യാവുന്ന കൊച്ച്രമ്പാന്‍, കപ്പിത്തനമ്മാവന്‍ തുടങ്ങിയവര്‍ കനിഞ്ഞരുളിയ സമ്മാന ങ്ങള്‍ മുത്തരഞ്ഞാള്‍, പാദസരം, മൂക്കുത്തി തുടങ്ങിയവയാണ്‌ എന്നത്‌ തന്നെ സംശയദൃഷ്ടി ശരിയാണ്‌ എന്ന്‌ ബോധ്യപ്പെടുത്തുന്നു. ഈ രീതിയില്‍ ജീവിതസുഖത്തിനു വോി തെറ്റായി നടന്നാല്‍ സമൂഹം പുറന്തള്ളും എന്ന്‌ പെണ്‍കുട്ടി കളെ ബോധവല്‍ക്കരിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയുമാണ്‌. കൊച്ചിയുടെ നാഗരികതയെക്കൂടിഃ* വ്യക്തമാക്കുന്ന ഒരു പാട്ടാണിത്‌. 351. അയിലേ... പാപ്പി പഴയ യാത്രാസ്ര്പദായത്തെ കളിയാക്കുകയാണ്‌ ഈ പാട്ടിലൂടെ കുട്ടി ചെയ്യുന്നത്‌. കൂഞ്ഞുഞ്ഞമ്മേടമ്മയുടെ യാത്രക്ക്‌ അകമ്പടി സേവിക്കുന്ന വേലക്കാ രന്‍ പാപ്പിയുടെ വേഷം പട്ട, ആ പട്ടിന്റെ അറ്റത്ത്‌ കാക്കപ്പൊന്നും നൂലും. ആര്‍ക്ക്‌ അണിയാനായിരിക്കും ആ പൊന്ന്‌ എന്ന ചോദ്യത്തിന്‌ ആര്‍ക്കറിയാം പെണ്ണേ എന്ന ഉത്തരം പലധ്വനികളും ഉയര്‍ത്തുന്നു. വേലക്കാരന്‍ പാപ്പിയുടെ ധൂര്‍ത്ത്‌, കെടുകാര്യ സ്ഥത, സുഖലോലുപത, സ്ത്രീലമ്പടത്വം തുടങ്ങിയവയെല്ലാം സൂചിതമാകുന്നു. എല്ലാം കാരൃസ്ഥരെ ഏല്‍പ്പിക്കുന്ന തറവാട്ടമ്മയുടെ പ്രതീകമാണ്‌ കൂഞ്ഞുഞ്ഞമ്മേട മ്മ. യാത്രാവേളകളില്‍ പോലും വിശ്വസിച്ച്‌ കാര്യസ്ഥരെ കൂടെകെഴു നടക്കുന്ന അവര്‍ അറിയാതെ സ്വത്തും അധികാരവും കയ്യാളുന്ന പാപ്പി എല്ലാം തനിക്കിഷ്ടപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്യുന്നു. മിക്ക തറവാടുകളുടെയും പതനത്തിന്‌ ആക്കം കൂട്ടിയ കാര്യസ്ഥ വുന്ദത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഈ പാട്ടിലെ വേലക്കാരന്‍ പാപ്പി. ഈ സംഭാഷണക്കളിപ്പാട്ടിലൂടെയുള്ള കുട്ടിയുടെ നിരീക്ഷണം യാഥാര്‍ത്ഥ്യബോധത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ്‌. 352. ചോറ്ോ........ കെഴക്കേലെ വല്യമ്മേടമ്മയോട്‌ അഥവാ കാരണോത്തിയോട്‌ ചോറ്ഠോ എന്ന ചോദ്യത്തിന്‌ കുന്താലിയു്‌ എന്ന ഉത്തരമാണ്‌ കിട്ടിയത്‌. പിന്നെ അരിയുഠോ? നെല്ലുഠോ? എന്ന ചോദ്യങ്ങള്‍ക്കും അതേ ഉത്തരം ലഭിച്ചപ്പോള്‍ വീട്ടില്‍ ഒന്നും ഇല്ലെന്ന്‌ ഉറപ്പിച്ച കുട്ടി കുന്താലി അഥവാ കൈക്കോട്ടുമായി കൃഷിചെയ്യാന്‍ പുറപ്പെടുന്നു. കൃഷിഘട്ട ങ്ങള്‍ പഠിച്ച്‌ സ്വന്തമായി കൃഷി തുടങ്ങാന്‍ പോകുന്ന കുട്ടിയോട്‌ കൃഷിചെയ്യാനിറ ങ്ങുമ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ കാരണോത്തി ഓര്‍മ്മിപ്പിക്കുന്നു. ഇത്‌ പ ായ്യാരം പറയലല്ല നമ്പൂരീം മേനോനും (ജന്മിയും കാര്യസ്ഥനും) കുടചൂടി അഥവാ സന്നാഹങ്ങളോടെ പിറകെയ്‌. തടഞ്ഞേക്കാം. സമയവും യോജിച്ചതല്ല. കാരണം കൂമന്‍ മൂളണ. ചുറ്റുപാടും എതിരാളികള്‍ പയ്യാനമൂര്‍ഖനെപ്പോലെയു! എന്നി ങ്ങനെ പരിതസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മനസാ ഉറച്ച കുട്ടി അവരെ സമാധാനിപ്പിച്ചുകെ്‌ വിത്ത്‌ വിതച്ചു. ഈ പാട്ടിലൂടെ ജന്മികുടിയാന്‍ വ്യവസ്ഥിതി യില്‍ നിന്ന്‌ സ്വന്തമായി കൃഷിഭൂമി,* കൃഷി എന്ന സങ്കല്പത്തിലേക്കുള്ള പ്രയാണ മാണ്‌ സൂചിതം. 353. ഒന്നാം മലമേല്‍ മലമുകളില്‍ നിന്നും അഥവാ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ആഴി നോക്കി പറന്ന കരിവിന്‍ കൂട്ടം മുളി മുര നടന്നപ്പോള്‍ പാല്‍ക്കടലില്‍ ചെന്താമരകാ ണുകയും അതില്‍ സുഗന്ധവും തേനുമ്്‌ കാലങ്ങള്‍ കഴിക്കുകയും ചെയ്തു എന്ന്‌ കഥപറയുന്ന ഈ പാട്ട്‌ മധ്യകേരളത്തില്‍ പ്രചാരത്തിലൂയിരുന്നതാണ്‌. മുതിര്‍ന്ന കുട്ടികളുടെയും സ്ര്രീകളുടെയും കൈകൊട്ടിക്കളിക്കും വട്ടക്കളികള്‍ക്കും ഉപയോ ഗിച്ചിരുന്ന ഈ പാട്ടിലൂടെ മലമുകളില്‍ കൃഷിയും മറ്റ്‌ പരമ്പരാഗതതൊഴിലും ചെയ്ത്‌ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന ഒരു വിഭാഗം അവിടെ നിന്നും മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളിലേക്ക്‌ ചേക്കേറുകയും അവിടുത്തെ സുഖസാൌകര്യങ്ങളില്‍ മുഴുകി തങ്ങളുടെ യഥാര്‍ത്ഥദേശം തന്നെ മറന്നുപോവുകയും ജന്മസംസ്കൃതിയില്‍ നിന്നകലുകയും ചെയ്ത കഥയാണ്‌ വര്‍ണിക്കുന്നത്‌. ഒപ്പം ഒരു കൂട്ടം കരിവ്‌ മൂളി മുര്‌ പാല്‍ക്കടയിലെ ചെന്താമരപ്പുവു നുകര്‍ന്നുകെട്‌ ജീവിച്ചു എന്നതിലൂടെ പുതിയ മേച്ചില്‍ പുറങ്ങള്‍ കത്തെിക്കെഴ്‌ പൌരുഷശാലികള്‍ അതിസുന്ദരിയായ ദേവദാസി യില്‍ ക്രമിച്ച്‌ അവളോടൊത്ത്‌ കാലം പോവുന്നതുപോലുമറിയാതെ കഴിഞ്ഞുകൂടുന്ന അവസ്ഥയെ ചിത്രീകരിക്കുന്നു. വേശ്യാവൃത്തി കുലത്തൊഴിലാക്കിയ, 'വൈശിക ത്ര്രം'” ജീവിതവേദാന്തമാക്കിയ ഒരു 'ദേവദാസിയുടെയും അവളെ ചുറ്റിപ്പറ്റിക്കഴി യുന്ന ഉപചാപകവുന്ദത്തിന്റെയും'** ചിത്രം കേരളത്തിലെ പൂര്‍വ്വകാലചരിര്രത്തെ വെളിപ്പെടുത്തുന്നു “പോരുമിനിയെന്ന്‌ പോരുമിനി” എന്ന ചോദ്യം ഈ അവസ്ഥയില്‍ നിന്ന്‌ അഥവാ സാംസ്കാരികാധഃപതനത്തില്‍ നിന്ന്‌ എന്ന്‌ അവര്‍ക്ക്‌ കരകയറി തന്റെ പൂര്‍വ്വസംസ്്‌കൃതിയിലേക്ക്‌ - പൂര്‍വ്വകാലജീവിത്തിലേക്ക്‌ മടങ്ങാന്‍ സാധിക്കും എന്ന സന്ദേഹമാണ്‌ ഉയര്‍ത്തുന്നത്‌. ഒപ്പം ഇനി പോരാന്‍ സാധിക്കുമോ എന്ന്‌ കറിയണം എന്ന ആക്ഷേപഹാസ്യവും. തന്റെ ഇണ തന്നെ വിടാതിരിക്കേ തിന്റെ അഥവാ തന്റെ പിടിപ്പിന്റെ ആവശ്യകതയെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക്‌ ബോധ്യപ്പെടുത്തുക കൂടിയാണിവിടെ. 367. ചക്കടെ ... ചക്കയുടെ മടല്‍ പശുവിന്‌ തിന്നാനേ പറ്റൂ മറ്റൊന്നിനും കൊള്ളില്ല. അതു പോലെ മറ്റുളളവര്‍ക്ക്‌ ഉപജീവ്യമായിത്തീരാനുള്ളതാണ്‌ ചങ്കുണ്യാര്‍. അയാള്‍ക്കോ കുടുംബത്തിനോ ഒരു ഉപകാരവുമില്ല. എന്നാല്‍ കോഴീടെ കൊക്ക്‌ നടക്കുന്നിടം മുഴുവന്‍ കൊത്തിച്ചികഞ്ഞ്‌ പെറുക്കിതിന്ന്‌ ജീവിക്കുന്നു. അതുപോലെ താന്‍ നട ക്കുന്നിടത്തെ എല്ലാം ശ്രദ്ധിച്ച്‌ തനിക്ക്‌ ഉപയോഗയോഗ്യമാക്കിതീര്‍ക്കുന്നവനാണ്‌ കോലുണ്യാരര്‍. അജഗജാന്തരം വ്യത്യാസമുള്ള ര വ്യക്തിത്വങ്ങളെയാണ്‌ ഇവിടെ ഉദാ ഹരണങ്ങളിലൂടെ താരതമ്യപ്പെടുത്തുന്നത്‌. തീര്‍ത്തും മന:ശാസ്ധ്രപരമായ ഒരു വീക്ഷണവും വിലയിരുത്തലും പ്രകടമാണ്‌. കുട്ടികള്‍ക്ക്‌ ജനസാമാന്യസ്വദാവവൈചിത്ര്യം പരിചയപ്പെടുത്തുന്ന ഈ കുട്ടിപ്പാട്ടിലൂടെ വ്യക്തിസ്വഭാവപഠനത്തിനുള്ള പ്രചോദനമാണ്‌ നല്‍കുന്നത്‌. 361. ചിറ്റപ്പന്‍ ... ചിറ്റപ്പന്‍ ചെറിയ പ്രായത്തില്‍ ചേന കുട്ടിട്ടു! എന്ന ആക്ഷേപത്തിന്‌ മറുപടി യായി ചിറ്റപ്പനല്ല അദ്ദേഹത്തിലെ കള്ളനാണ്‌ കട്ടത്‌ എന്ന്‌ മുറുപടി കിട്ടി. അപ്പോ ഴേയ്ക്കും അവനെ കള്ളനെന്ന്‌ മുദ്രകുത്തി ശിക്ഷ നല്‍കാന്‍ ചുറ്റുപാടുമുള്ളവര്‍ ഒത്തുകൂടി കൈവെട്ടി പന്തലിട്ടു. അങ്ങനെ പന്തപ്പുറത്ത്‌ തുമ്പനട്ടു അഥവാ പരിശു ദ്ധിയുടെയും വിനയത്തിന്റെയും പ്രതീകമായ തുമ്പ എന്നതിലൂടെ ഉപദേശങ്ങളും സത്പാഠങ്ങളും നല്‍കി സ്വഭാവശുഭ്ധീകരണത്തിന്‌ ശ്രമിച്ചു. മറ്റൊരുവിഭാഗം പട്ടിണി സഹിക്കാഞ്ഞ്‌ കട്ടതാണ്‌. അത്‌ സ്വഭാവ ദുഷ്യമല്ല എന്ന നിലയ്ക്ക്‌ മുന്നോട്ടുവന്നു അവര്‍ തുമ്പ പറിച്ചു വാഴയ്ക്കിട്ടു - ഈ വാദത്തിന്‌ ബലം കൂടി കൂടുതല്‍ പ്രചാരമാ യി. ഇതിന്റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ ഉാവുകയും ഇതില്‍പിഴച്ച്‌ വലിയ ആന അഥവാ അബദ്ധങ്ങള്‍ സംഭവിയ്ക്കുകയും ചെയ്തു. വിശപ്പ്‌ കെ ചെയ്താല്‍ തെറ്റല്ല എന്ന്‌ വരെയെത്തി. അതിന്റെ കീഴെയിരുന്ന നത്ത്‌ പറന്ന്‌ കടലില്‍ ചാടി. ചിറ്റപ്പനിലെ കള്ളന്‍ ഉണര്‍ന്നു. കടലീന്നെടുത്ത്‌ കുള ത്തിലും അവിടെനിന്ന്‌ വയറ്റിലും ചാടി അഥവാ ചിറ്റപ്പന്‍ നത്തിനെപ്പോലെ രാത്രി സഞ്ചാരവും ഇരപിടുത്തവും തുടങ്ങി. വലിയ വലിയ കള്ളത്തരങ്ങള്‍ ചെയ്തു പ ക്ഷേ ക്രമേണ മനസാക്ഷികുത്ത്‌ ബാധിച്ച്‌ കള്ളത്തരങ്ങള്‍ കുറച്ചുകെഴുവന്നു. ക്രമേണ വയറ്റീപ്പിഴപ്പിന്‌ മാര്രം ശ്രദ്ധിയ്ക്കുന്ന ഒരു രീതി കൈവന്നു. ഇവിടെ ഒരു വ്യക്തിയുടെ മന:ശാസ്ത്രത്തെ സാമൂഹിക പരിതസ്ഥിതിയില്‍ അപഗ്രഥിയ്ക്കുകയാ ണ്‌. വ്ൃക്തിയെകള്ളനാക്കുന്നതും നല്ലവനാക്കുന്നതും എല്ലാം സാമൂഹിക പശ്ചാത്ത ലമാണ്‌ എന്ന സതൃത്തെ വെളിപ്പെടുത്തുക കൂടിയാണിതിലൂടെ ചെയ്യുന്നത്‌. കുട്ടി യോട്‌ ചിറ്റപ്പന്റെ കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ്‌ രചന. 364. എല്ലാരും അത്ര ഭംഗിയുളളവള്‍ എന്നവകാശപ്പെടാന്‍ വയ്യാത്ത അമ്മിണിക്കുട്ടിയെ സമാധാനിപ്പിക്കുകയാണ്‌ ഈ പാട്ടിലൂടെ. ഇക്കമ്മലും, മാലയുമിട്ടപ്പോള്‍ അമ്മിണി ക്കുട്ടിക്ക്‌ ഭംഗിയുന്നെ സാന്തച്വനത്തോടൊപ്പം സ്ത്രീ ആഭരണാദികള്‍ ഇട്ട്‌ സൌന്ദര്യവ തിയായി നടക്കേവളാണ്‌ എന്ന സാമൂഹൃകാഴ്ച്ചപ്പാടിനെ സൂചിപ്പിക്കുന്നു. അതിനായി സ്ര്രീകളെ ഒരുക്കേതിലേക്ക്‌ വിരല്‍ ചൂൂന്നതോടൊപ്പം വ്യംഗ്യമായി ആഭരണഭ്രമ ത്തെ പരിഹസിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളും സ്രതീകളും സൌന്ദര്യത്തിന്റെ പ്രതീകങ്ങളായി മാറ്റപ്പെടുന്ന സമീപനമാണ്‌ ഇവിടെ ദൃശ്യമാവുന്നത്‌. 365. എന്റെ മകനുണ്ണി... ഒരു താരാട്ടുപാട്ടാണിത്‌. തന്റെ മകന്‍ ഈ ലോകത്തില്‍ ഏതു കാര്യത്തിലാ യാലും ഏറ്റവും മുമ്പില്‍ എത്തണമെന്ന്‌ കൊതിക്കുന്ന അമ്മമാരുടെ സ്വപ്നത്തെ (മ നോഭാവത്തെ) വെളിവാക്കുന്ന ഒരു പാട്ടാണിത്‌. കൃഷ്ണനെ പോലെ അല്ലെങ്കില്‍ കൃഷ്ണവേഷമെങ്കിലും കെട്ടുന്നവന്‍ തന്റെ മകനായിരിക്കണമെന്ന മോഹവും തന്റെ മകന്റെ ഉയര്‍ച്ചയുടെ ഫലം തനിക്ക്തന്നെ ലഭിക്കണമെന്ന അഭിവാഞ്ജയും വളരെ വ്യക്തമാണ്‌. കൃഷ്ണാട്ടത്തിന്‌** കൃഷ്ണന്‍ തന്നെ കെട്ടി കാളിയമര്‍ദ്ദനമാടി എല്ലുമു റിയെ തുള്ളി- നന്നായി നൃത്തം ചെയ്ത്‌ സമ്മാനങ്ങള്‍ വാങ്ങണം. മാത്രവുമല്ല അമ്മക്ക്തന്നെ അവ നല്‍കുകയും വേണം. കാക്കക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌' എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ഒരു പാട്ടാണിത്‌. കുട്ടി തന്റെ ഇച്ഛക്കൊത്ത്‌ ആടേവന്‍ എന്ന അമ്മമാരുടെ ചിന്തയെയും ഇവിടെ ഉപഹാസരുപത്തില്‍ ആവി ഷിക്കരിക്കുന്നു. 366. ചക്കരച്ചേട്ടനു .... ചക്കരച്ചേട്ടന്‍ തനിക്ക്‌ മക്കളുഠാവില്ല എന്ന്‌ കരുതി അറ്റകൈക്ക്‌ ഒരു “ചക്ക ക്കുരു” വിനെ ദത്തെടുത്തു. എന്നാല്‍ തനിക്ക്‌ സ്വന്തമായി ഒരു കുഞ്ഞു പിറന്ന പ്പോള്‍ ഭാവം മാറുകയും ദത്ത്‌ പുത്രനെ ചുട്ട്‌ തിന്നുകയും ചെയ്തു പലപ്പോഴും "BOO എടുക്കപ്പെടുന്ന കൊച്ചുകൂട്ടികളുടെ അവസ്ഥ ഇത്‌ തന്നെയാണ്‌. സ്വന്തമായി ഒരു കുഞ്ഞുഠവുമ്പോള്‍ വലിച്ചെറിയുന്ന ഇത്തരം ജീവിതങ്ങളിലൂടെ മനുഷ്യന്റെ സ്വാര്‍ത്ഥതയും സ്‌നേഹമില്ലായ്മയും വ്യക്തമാകുന്നു. ഇതേ ഭാവമാണ്‌ കുട്ടിയും ചിത്രീകരിക്കുന്നത്‌. 367. കറുപ്പൂമ്മേ പുള്ളിളള പയ്യിനെ ... മനുഷ്യമനസ്സിന്റെ ഒരു ആവിഷ്കരണം തന്നെയാണ്‌ ഈ പാട്ടിലൂടെ കിട്ടുന്ന ത്‌. കറുപ്പമ്മേ പുള്ളിള്ള പയ്യ്‌, വെളപ്പ്മ്മേ പുള്ളിള്ള പയ്യ്‌ എന്നുള്ളത്‌ പശുവിനെക്കു റിച്ചുള്ള സൂന്ദര്യസങ്കല്പമാണ്‌. വെളുക്കുമ്പോള്‍ കറക്കുന്ന പശുവിന്‌ കട ലോളം പാലുവേണം. എന്നാല്‍ പുല്ലൊന്നും വോത്ത, ആലേന്നെറങ്ങാത്ത, തീറ്റ കൊടുക്കോത്ത, ചാണം മണക്കാത്ത, പശുവായിരിക്കണം. മാത്രമല്ല നാട്ടാരെ കുത്തുന്ന, വീട്ടാരെ കുത്താത്ത പയ്യായിരിക്കണം. ഒന്നിന്റെയും ഉത്തരവാദിത്തമോ ബാധ്യതയോ ഏറ്റെടുക്കാന്‍ തയ്യാറില്ലാത്ത മനുഷ്യന്റെ സ്വാര്‍ത്ഥതയുടെയും ദുരാഗ്ര ഹത്തിന്റെയും ആവിഷ്‌കാരമാണ്‌ ഈ പാട്ടിലൂടെ ചെയ്തിട്ടുളളത്‌. ഒരു വിനോദ ഗാനം എന്നതിലുപരി കുഞ്ഞുണ്ണിമാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനും എന്റെ കെട്യ്യോളം കുട്യോളും.' എന്ന സങ്കുചിതവീക്ഷണമാണത്‌. പശുവ്്‌ എന്നതിന്റെ ഗുണഫലം അതിന്റെ പാരമൃത്തില്‍ അനുഭവിക്കുകയും വേണം പശുവിനെ ശുശ്രൂ ഷിക്കാനും കഴിയില്ല എന്നത്‌ 'കൈനനയാതെ മീന്‍ പിടിക്കുക' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നു. കുട്ടികളുടെ ഈ വിനോദപ്പാട്ടിലൂടെ തീര്‍ത്തും കിണറ്റിലെ തവളയെപ്പോലെ ചിന്തിക്കുന്ന മനുഷ്യനെ കളിയാക്കുന്നു. തെയ്യാതിനന്താ .. . എന്ന കൃഷിപാട്ടിന്റെ വായ്ത്താരി ഈ പാട്ടിനെ താളാത്മകമാക്കുന്നു. 374. കട്ടുറുമ്പിന്റെ കാതുകുത്തി... കട്ടുറുമ്പിന്റെ കാതുകുത്തിനോടനുബന്ധിച്ച്‌ കിട്ടിയ അരി വേവിച്ച്‌ കഴി യ്ക്കാന്‍ വിറകമ്പേഷിച്ച്‌ ചെന്നപ്പോള്‍ ചുള്ളി നിറയെ തേന്‍ ക അവന്‍ അരിയുടെ കാര്യം മറന്നുപോയി. പിന്നെ തേനെടുക്കാന്‍ കുപ്പിയും അന്വേഷിച്ച്‌ നടപ്പായി അവ സാനം കുപ്പികത്തിയപ്പോള്‍ നിറയെ ചെളി പുരിരുന്നു. ഈ ചെളികഴുകാന്‍ പുഴ യില്‍ ചെന്നപ്പോള്‍ അതില്‍ നിറയെ മീനിനെക്ക്‌ തേനിന്റെ കാര്യമേ മറന്നുപോയി. മീനിനെ പിടിയ്ക്കാന്‍ വലയുമന്വേഷിച്ച്‌ നടന്നു. അവസാനം കിട്ടിയ വലയില്‍ നിറയെ ചിതലല്‍പിടിച്ചിരിയ്ക്കുന്നു. ഇത്‌ ക്‌ ചെതല്‍ തിന്നാന്‍ കോഴിയെവിളിച്ചപ്പോള്‍ സൂത്രത്തില്‍ ആകോഴിയെ പിടിച്ചുതിന്നാമെന്ന്‌ കരുതിയെങ്കിലും കോഴി വന്നില്ല. കോഴികളെല്ലാം കുറുക്കന്റെ വായില്‍ ആയിരുന്നു. കോഴിയുടെ കരച്ചില്‍ മാത്രമാണ്‌ ചെവിയില്‍ മുഴങ്ങിയത്‌. ഇവിടെ ലക്ഷ്യബോധമില്ലാതെ കതിന്‌ പുറകെപായുന്ന മനുഷ്യന്റെ വിഡ്ഡി ത്തമാണ്‌ സുൂചിപ്പിയ്ക്കപ്പെടുന്നത്‌. വിറകിന്‌ പോയത്‌ അരികാച്ചികഞ്ഞി കുടിച്ച്‌ വിശപ്പ്‌ മാറ്റാനാണ്‌ എന്നാല്‍ ചുള്ളിയില്‍ തേന്‍ കപ്പോള്‍ അതെല്ലാം മറന്ന്‌ തേന്‍ ശേഖരിച്ച്‌ പണമാക്കി സുഖമായി ജിവിയ്ക്കാമെന്ന്‌ വ്യാമോഹിച്ചു. അതെടുക്കണ മെങ്കില്‍ കുപ്പിവേണം. കിട്ടിയ കുപ്പിയാണെങ്കില്‍ ആകെ ചെളിപിടിച്ച അവസ്ഥ യിലും കുപ്പിയൊക്കെ കഴുകി വൃത്തിയാക്കാമെന്നോര്‍ത്ത്‌ പുഴയിലിറങ്ങിയ അവന്‍ മീനിനെ കപ്പോള്‍ തേന്‍ എടുക്കാനുള്ള മോഹമേ ഉപേക്ഷിച്ചു. ആ പണിയും ഉപേ ക്ഷിച്ച്‌ മീന്‍ പിടുത്തമാണ്‌ നല്ലത്‌ എന്ന്‌ വ്യാമോഹിച്ച്‌ വല കത്തി. പക്ഷേ അതും ഉപയോഗശുന്യമായിരുന്നു. ചെതല തിന്നാന്‍ കോഴിയെ വിളിച്ചുകെ്‌ കോഴിപിടു ത്തവും വില്പനയും ആരംഭിയ്ക്കാമെന്ന്‌ വിചാരിച്ച്‌ ശ്രമിച്ചപ്പോള്‍ അതിലും വലിയ സൂധ്രശാലികള്‍ അതിന്‌ മുമ്പ്‌ തന്നെ കോഴിവില്പന ആരംഭിച്ചിരുന്നു. അതായത്‌ മേലനങ്ങാതെ സൂത്രത്തില്‍ ജിവിയ്ക്കാനുള്ള ഉപായങ്ങള്‍ ചിന്തിച്ച്‌ ഒന്നിലും ഉറച്ചു നില്‍ക്കാതെ ആശയങ്ങള്‍ മാറ്റി കിനാവുകള്‍ കപ്പോള്‍ എല്ലാം നഷ്ടപ്പെട്ട്‌ കൈയ്യിലിരുന്ന കഞ്ഞികൂടി നഷ്ടപ്പെടുത്തിയ കാഴ്ചയാണ്‌ വര്‍ണിതം. സ്വന്തം ലക്ഷ്യം കത്തൊതെ എല്ലാറ്റിനെയും എത്തിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ഒന്നും കൈവശം എത്താതിരിയ്ക്കുകയും ചെയ്യുന്ന പ്രയോഗികബുദ്ധിയുടെ അഭാവം സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങളാണ്‌ സൂചിപ്പിയ്ക്കപ്പെടുന്നത്‌. 375. ഭൂംഭൂുഠ.... തെക്കരുടെ വസ്ത്രധാരണത്തിലുള്ള അമിത്ശ്രദ്ധയെ കളിയാക്കുകയാണിവി ടെ. ദാരിദ്ര്യം കെട്‌ പൊറുതിമുട്ടിയ മുത്ത്യമ്മ മദ്ദളം വലിച്ചുകെട്ടിക്കൊടുത്ത്‌ കാപ്പണം സമ്പാദിക്കുന്നു. അതും എടുത്ത്‌ പോയി ഞാത്തിച്ചിറ്റുന്ന തെക്കന്‍. ദ്വയയാര്‍ത്ഥപ്രയോഗ ഗുണമ്ിവിടെ. ഞാത്തിച്ചിറ്റുക എന്നതിലൂടെ കുടിച്ചു പൂസാവുക എന്ന അര്‍ത്ഥവും പട്ടിണിയെങ്കിലും പുറമേക്ക്‌ നല്ല വേഷവിധാനം ഇടുക എന്ന അര്‍ത്ഥവും എടുക്കാം. എന്നിട്ട്‌ വീട്ടിലെത്തി ലഹള ക്കുന്നു. ഇതിന്റെയൊക്കെ അന്തിമഫലം അനുഭവിക്കോി വരുന്നത്‌ സമ്പാദിച്ച്‌ ചെന്ന മുത്തൃമ്മ തന്നെയാണ്‌ എന്നതാണ്‌ തല്ലും കൊള്ളാം” എന്നതിലൂടെ ഉദ്ദേശിക്കുന്നത്‌. ഒരു സാധാരണകുടുംബത്തിന്റെ അവസ്ഥയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. കുട്ടിയുടെ നിരീക്ഷണപരതയാണ്‌ ദൃശ്യമാകുന്നത്‌. 376. ചാരന്‍ചോക്കറെ പയ്യന്നൂര്‍, കാസര്‍ഗോഡ്‌ പ്രദേശങ്ങളില്‍ പ്രചാരത്തിലൂായിരുന്ന ഈ കളി പ്പാട്ടിലൂടെ മത്തിച്ചങ്ങല വിറ്റിട്ടെങ്കിലും അപ്പെണ്ണിനെ കെട്ടേണം എന്ന വരികള്‍ ഒരു കാലത്ത്‌ വിവാഹത്തിന്‌ സ്ത്രീക്കാണ്‌ ധനം നല്‍കോിയിരുന്നത്‌ എന്ന്‌ സൂചിപ്പിക്കു ന്നു. തന്റെ ഉപജീവനത്തിനാധാരമായ മത്തിച്ചങ്ങല വിറ്റിട്ടായാലും താന്‍ ഇഫ്ടപ്പെട്ട പെണ്ണിനെക്കെട്ടേണം എന്നതിലൂടെ പ്രേമത്തിന്റെ ശക്തിയും മനുഷ്യജീവിതത്തില്‍ വിവാഹത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളെ കളി പ്പിക്കാനുപയോഗിക്കുന്ന ഒരു പാട്ടാണിത്‌. 389. മഴ പെയ്യണ... ഇടിയും മഴയും കൂടി പ്രകൃതി ആസുരികതാണ്ഡവമാടിയ ഘട്ടത്തില്‍ പോലും കുന്നത്ത്‌ തിന കാക്കാന്‍ പോയ തന്റെ അമ്മക്ക്‌ വീട്ടിലെത്താന്‍ സാധിച്ചി ല്ലല്ലോ എന്ന കുട്ടിയുടെ സങ്കടവും, അമ്മയുടെ ദുസ്ഥിതിയും, അമ്മക്കെന്തെങ്കിലും ആപത്തുഠകുമോ എന്ന ഭയവും ഈ വരികളില്‍ കാണാം. ഏത്‌ വിപരീതപരി തസ്ഥിതിയിലും തന്റെ തൊഴില്‍ തുടരോിയിരുന്ന കുടിയാന്റെ ദുസ്ഥിതിയാണ്‌ സൂചിതം. 391. അച്ഛന്‍ കൊമ്പത്ത്‌ അച്ഛനും അമ്മയും തമ്മിലുള്ള അകലവും അത്തരവും അതുമൂലം കുടും ബത്തില്‍ ഉാവുന്ന പ്രശ്നങ്ങളുമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. ഈ അന്തരം മനസ്സി ലാക്കിയ കള്ളന്‍ തന്നിഷ്ടപ്രകാരം എല്ലാം ഉപയോഗിയ്ക്കുന്നു. ഇങ്ങനെ അന്യ രുടെ നിര്‍ദ്ദേശാനുസരണം നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും സ്ഥായിയായ അംശ ത്തെയും ഭാവത്തെയും നഷ്ടപ്പെടുത്തുന്നു. എല്ലാം ള്‌ എന്നാല്‍ ഉള്ളതിനെ വേരീ തിയില്‍ വേ സമയത്ത്‌ ഉപയോഗിയ്ക്കാന്‍ സാധിക്കാഞ്ഞാല്‍ ആ കാര്യങ്ങള്‍ കെ യാതൊരു പ്രയോജനവുമില്ല. അട്ടത്തുള്ള ഉപ്പ്‌ എടുത്ത്‌ നല്‍കാന്‍ ആളുങ്കില്‍ മാത്രമേ അത്‌ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയു. മിക്ക ഗൃഹങ്ങളിലെയും യഥാര്‍ത്ഥസ്ഥിതിയെ തന്നെയാണ്‌ ഇവിടെ ആവിഷ്ക്കരിക്കുന്നത്‌. എല്ലാറ്റിനും ഉപരി യായിട്ടുളളത്‌ മന:പൊരുത്തമാണ്‌ എന്ന വിശ്വാസത്തെ ദൃഡീകരിയ്ക്കുന്ന ഈ പ ട്ടില്‍ അച്ഛന്റെയും അമ്മയുടെയും വിപരീതദശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം കുട്ടിയില്‍ ഉാവുന്ന അനാഥത്വവും പ്രശ്നങ്ങളും രസകരമായി ആവിഷ്ക്കരിയ്ക്കു ന്നു. 395. ഒന്നാം മലവെട്ടി മല്യ്രദേശങ്ങളിലെ കുട്ടികള്‍ക്കിടയില്‍ നിലനിന്നിരുന്ന വട്ടക്കളിപ്പാട്ടാണിത്‌. കാടും മലയും വെട്ടി കൃഷിക്ക്‌ സ്ഥലമൊരുക്കി, തിന വിതക്കുന്നതും നാത്തൂന്മാരും ചേട്ടത്തിമാരും കൂടി കുട്ടിയെ കാവലേല്‍പിക്കുന്നതും അതെല്ലാം മറന്ന്‌ അക്ക രെനിന്ന്‌ വന്ന പഠ്യനോടൊത്ത്‌ കിളിമാടം കെട്ടിക്കളിച്ചിരുന്ന കുട്ടിക്ക്‌ വഴക്ക്‌ കേള്‍ക്കുന്നതുമാണ്‌ സന്ദര്‍ഭം. അധികനേരം ശ്രദ്ധ ഒന്നില്‍ത്തന്നെ കേന്ദ്രീകരിച്ച്‌ നിര്‍ത്താന്‍ സാധിക്കാത്ത കുട്ടികളുടെ മനസ്സിനെ ചിയ്രീകരിക്കുന്നതൊടൊപ്പം കുട്ടിയ്ക്ക്‌ ഉത്തരവാദിത്വബോധംവേണം എന്ന്‌ സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന കുട്ടികളുടെ കിളിമാടം കെട്ടിക്കളിയി ലൂടെ, അച്ഛനും അമ്മയുമായി അനുകരിക്കുന്നതിലൂടെ, കുടുംബജീവിതത്തിന്‌ ആഗ്ര ഹവും പശ്ചാത്തലവും ഒരുക്കപ്പെടുന്നു. 396. അടിച്ചുവാരിയ... സ്വന്തമായി കൃഷിയിടങ്ങള്‍ ഇല്ലാത്ത വ്യക്തികള്‍ പുഴയോരത്ത്‌ പച്ചക്കറി കളും മറ്റും കൃഷി ചെയ്യുന്ന ഒരു സംസ്‌ക്കാരം ഇവിടെ നിലനിന്നിരുന്നു എന്ന്‌ ഇത്തരം പാട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിയെ ഒരുത്സവമാക്കി മാറ്റുന്ന കര്‍ഷകകുടുംബത്തിലെ കുട്ടികളോട്‌ ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിടണ മെന്നും പിന്നത്തേത്‌ ജന്മിക്ക്‌ കാഴ്ച്ച വെയ്ക്കണമെന്നും ശേഷം മാര്രമേ കറിവെ യ്ക്കാവു എന്നും പറയുന്നതിലൂടെ അന്നത്തെ ആചാരക്രമങ്ങളെ പരിചയപ്പെടുത്തു ന്നു. പുഴത്തീരത്തെ കൃഷിയില്‍ നിന്ന്‌ പോലും മനയ്ക്കലേക്ക്‌ കാഴ്ച്ച കൊടുക്കണ മായിരുന്നു എന്ന യാഥാര്‍ത്ഥ്യം, അടിയാന്മാര്‍ എന്ത്‌ അധാനിച്ചാലും അതിന്റെ പങ്ക തങ്ങള്‍ക്ക്‌ കിട്ടണം എന്ന ജന്മിഹുങ്കിനെ കുറിക്കുന്നു. അവസാനഭാഗത്ത്‌ കറി വെക്കുന്ന രീതികളെക്കുറിച്ചും ഓരോന്നിന്റെയും രുചിഭേദങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച കേരളീയ പാചകരീതിയെ പരിചയപ്പെടുത്തുന്നു. 400. ആലപ്പുഴക്കു... മാങ്ങയുടെ അി നട്ട്‌ വളര്‍ത്തി വലുതാക്കി പൂത്ത്‌ കായ്ച്ച്‌ പാകമാകുമ്പോള്‍ ശേഖരിച്ച്‌ അച്ചാറുഠക്കി സഭയില്‍ വിളമ്പുന്ന രംഗവും ആ മാങ്ങ പറിക്കാനും ഉപ യോഗിക്കാനുമുള്ള കുട്ടികളുടെ അവകാശസൂചനയും ഒരു കൃഷി എന്ന നില യില്‍ നാട്ടുമാവുകൃഷി കേരളത്തില്‍ സമൃദ്ധമായിരുന്നു എന്നും സൂചിപ്പിക്കുന്നു. കേരളീയജീവിത്തില്‍ മാങ്ങക്കും മാങ്ങാഅച്ചാറിനുമുള്ള പ്രാധാന്യത്തെക്കൂടി ഉദ്ഘോഷിക്കുന്നിവിടെ. മാങ്ങാ അച്ചാറിനെപ്പറ്റിയുള്ള സംസാരവും അഭിമാനവും അച്ചാറിടല്‍ പാരമ്പര്യത്തെക്കുറിക്കുന്നു. 401. നെല്ല്‌ കൊയ്യെ ട........... നെല്ല്‌ കൊയ്ത്‌ കഞ്ഞി ഉാക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ വിവരിക്കുന്ന ഈ പാട്ടിലൂടെ ഈ പണിക്കെല്ലാം വിളിച്ചിട്ടും ഒന്നുംചെയ്യാതെ കുഴിമടിയനായി നില്‍ക്കുന്ന കോരനെ ഒരു പാഠംപഠിപ്പിക്കാന്‍ ഉദ്ദേശിച്ച്‌ അമ്മ പാടുന്നതാണ്‌. കഞ്ഞി കിട്ടില്ല എന്നുറപ്പായപ്പോള്‍ അമ്മ പറഞ്ഞപോലെ അവന്‍ പണിചെയ്യാനാരം ഭിച്ചു എന്നത്‌, അമ്മ അധ്വാനത്തിന്റെ മഹത്വമാണ്‌ കുട്ടിയിലെത്തിച്ചത്‌ എന്ന്‌ ബോധ്യ പ്പെടുത്തുന്നു. 403. ഒന്നാംനാട്ടില്‌ നമ്മുടെ പച്ചക്കറികൃഷിയെക്കൂടി ഓര്‍മ്മിപ്പിക്കുന്ന ഈ പാട്ടിലൂടെ അമ്മ കുട്ടിയെ പാവക്ക പറക്കാനും കറിവെക്കാനും പഠിപ്പിച്ചെടുക്കുകയാണ്‌. മോളെ കാണുമ്പോള്‍ മടി” അഭിനയിക്കുന്ന അമ്മയും കുട്ടിയും ര്‌ തലമുറകളുടെ പ്രതീകമാ ണ്‌. 405. വട്ടത്തില്‍... ചീരകൃഷി, വിളവെടുപ്പ്‌, അരിയുന്ന വിധം, വെക്കുന്ന വിധം, എന്നിങ്ങനെ വിവിധ ഘട്ടങ്ങള്‍ പറയുന്ന ഈ പാട്ടിലൂടെ കുട്ടിയെ ചീരകൃഷി ചെയ്യാനും ചീരക്ക റിയുാക്കാനും പഠിപ്പിക്കുന്നു. ചീരക്കറി ആര്‍ വിളമ്പണം, ആര്‌ കൂട്ടണം തുടങ്ങിയ ഭാഗങ്ങള്‍ ആര്‍ എന്ത്‌ ഉാക്കിയാലും കുടുംബത്തില്‍ അത്‌ കൈകാര്യം ചെയ്യാനുള്ള അവകാശം ചുരുക്കം ചിലരില്‍ നിക്ഷിപ്തമാണ്‌ എന്ന്‌ സൂചിപ്പിക്കുന്നു. കുടുംബ ത്തില്‍ അമ്മായിയ്ക്ക്‌ നല്കിയിട്ടുള്ള അമിതപ്രാധാന്യം മരുമക്കത്തായ വ്യവസ്ഥി തിയെ ഓാര്‍മ്മിപ്പിക്കുന്നു. ഇലക്കറികളില്‍ ചീരക്കറിക്കുള്ള പ്രാധാന്യവും (പാമാ ണ്യവും വ്ൃക്തമാക്കുന്നതോടൊപ്പം പ്രദുകുടുംബങ്ങളില്‍പ്പോലും ആഹാരത്തില്‍ ഇലവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തിയിരുന്നു എന്ന്‌ ഉദാഹരിക്കുന്നു. കേരളീ യജീവിതത്തില്‍ ചീരക്കറി പോലുള്ള ഇലക്കറികള്‍ക്ക്‌ നല്കിയിരുന്ന സ്ഥാനം ഈ പാട്ടിലൂടെ ബോധ്യപ്പെടുന്നു. 406. തവരമൊളയ്ക്ക്‌ണ്‌... തവര മുളക്കുന്നതു മുതലുള്ള കൃഷിഘട്ടങ്ങള്‍, വിളവെടുപ്പ്‌, കറിയുഠാക്കല്‍, സദ്യയൊരുക്കല്‍ എന്നിങ്ങനെ തവരക്കറിയുടെ പ്രാധാന്യവും അതിനോടുള്ള ഇഷ്ടവും സൂചിപ്പിക്കുന്ന പാട്ടില്‍ കുംഭത്തോടെ, തവര കഴിയുന്നതോടെ ളാകുന്ന ദുഃഖവും ദാരിദ്ര്യവും വ്യക്തമാക്കുന്നു. ആറാറ്‌ മടക്കിട്ട്‌ അറുപത്‌ കുരുക്കിട്ട്‌ അന ങ്ങാതെ കിടന്നോ എന്ന്‌ വിശപ്പിനോട്‌ പറയ്യേത്ര ദാരിദ്ര്യം ഉാകുന്നു എന്നതിലൂടെ കേരളീയജീവിതത്തില്‍ കുറേയേറെ ആളുകള്‍ അനുഭവിച്ച ദാരിദ്ര്യ ദുഃഖത്തിന്റെ തീര്രത വെളിപ്പെടുന്നു. 413. കാലീനെ നോക്ക്‌ണ ഇതൊരു സംഭാഷണരൂപത്തിലുള്ള താരാട്ടുപാട്ടാണ്‌. ആലേടെ വാതുക്കല്‍ എത്തിയ ചീയോതി പയ്യിനെ പിടിച്ചുകെട്ടികറക്കാന്‍ ആരംഭിച്ചു. ആദ്യം കറന്ന പ ല്‍ ആര്‍ക്കാണ്‌ ചീയോതി എന്ന ചോദ്യത്തിന്‌ 'പൂമിതേവ്യമ്മക്ക്‌'” എന്ന ഉത്ത രവും പിന്നത്തേത്‌ 'ശ്രീകൃഷ്ണന്‍ കണ്ണന്‌” എന്നും പിന്നേം കറന്നത്‌ കുഞ്ഞമ്പു തമ്പാന്‍ എന്നുമുള്ള ഉത്തരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. പാല്‍ കറന്നാല്‍ ആദ്യം സര്‍വ്വം സഹയായ, എല്ലാം കാമിക്കുന്ന, എല്ലാം നല്‍കുന്ന ഭൂമീദേവിക്കും പിന്നീട്‌ കണ്ണന്‌ നിവേദ്യ മായും പിന്നെയുള്ളത്‌ കുഞ്ഞമ്പു തമ്പാന്‍ അഥവാ വീട്ടിലെ കുട്ടിക്കും എന്നതിലൂടെ വീടിനെ സംബന്ധിച്ച്‌ ഏറ്റവും (പ്രധാനം അവിടുത്തെ കുട്ടിയാണ്‌ എന്ന്‌ വ്ൃക്തമാകു ന്നു. കാച്ചിക്കുറുക്കി ഏന്തിത്തണിച്ച്‌ തന്റെ വയറ്‌ നിറയുവോളം പാല്‍ കൊടുത്ത്‌ തൊട്ടിലില്‍ (ഇച്ചാലില്‍) പട്ടും വിരിച്ച്‌ പാടി വളരണേ എന്ന്‌ പ്രാര്‍ത്ഥിച്ചുകെ് ഉറക്കി എന്നതിലൂടെ അമ്മയുടെ മനോഭാവവും കുട്ടിയെക്കുറിച്ചുള്ള ശ്രദ്ധയും ബോധ്യപ്പെടുന്നു. പാട്ടിലെ ഭാഷയും കുഞ്ഞമ്പുതമ്പാന്‍ എന്ന പ്രയോഗവും സൂചി പ്പിക്കുന്നത്‌ കുട്ടിയും വീട്ടിലെ പണിക്കാരിയും തമ്മിലുള്ള സംഭാഷണരൂപത്തിലാണ്‌ ഈ പാട്ട്‌ നിബന്ധിച്ചിരിക്കുന്നത്‌ എന്നാണ്‌. 416. കാരിച്ചിപ്പയ്യേ... ഈ സംഭാഷണപ്പാട്ടില്‍ കാരിച്ചിപ്പയ്യിനോട്‌ നീയെന്തിനാണ്‌ ആരാന്റെ പുല്ല്‌ തിന്നത്‌ എന്ന ചോദ്യത്തിന്‌ പുല്ല്‌ തിന്നാലെന്താ ഒരു കുറ്റിപ്പാല തരന്നില്ലേ എന്ന മറുപടിയും തുടര്‍ന്നങ്ങോട്ടുളള കണക്ക്‌ പറച്ചിലും രസാവഹമാണ്‌. പശുവിന്‌ യഥാര്‍ത്ഥത്തില്‍ യജമാനന്റെ പുല്ല്‌ ആരാന്റെ പുല്ല്‌ എന്ന വേര്‍തിരിവില്ല. ആരാന്റെ പുല്ല്‌ തിന്നത്‌ ഇത്ര പ്രശ്‌നമാണെങ്കില്‍ പാല്‍ കുറച്ച്‌ ആരാനന്‍ കൊടുത്തേക്ക്‌ എന്ന ധ്വനിയാണ്‌ ഇവിടെയുള്ളത്‌. തന്റെ മനസ്സിലെ വേര്‍തിരിവ്‌ പോലെ മറ്റ്‌ ജീവ ജാലങ്ങള്‍ക്കും വേര്‍തിരിവു എന്ന മനുഷ്യന്റെ വിചാരത്തെ പരിഹസിയ്ക്കുകയാണി വിടെ. 420. ഏലേലം ഇത്‌ ഒരു വട്ടിപ്പാട്ടാണ്‌. കുട്ടനെയ്യാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അവസര ത്തില്‍ കുന്നിന്റെ മുകളിലുള്ള താമസവും കുട്ടനെയ്യല്‍ ജോലിയും കെറഠുള്ള ചില മെച്ചങ്ങള്‍ അവതരിപ്പിക്കുകയാണിവിടെ. കുന്ന്മ്മേകേറ്യാ ഈറ്റേം വെട്ടാം കൊട്ടേം നെയ്യാം വട്ടീം നെയ്യാം. വരര്‍ണേരേം കാണാം പോണേരേം കാണാം, എന്നിങ്ങനെ നെയ്യുന്ന താളത്തില്‍ പാടികെട്‌ ആയാസരഹിതമായി കുട്ടയും വട്ടിയും നിര്‍മ്മി ക്കാന്‍ പരിശീലിപ്പിക്കുകയാണമ്മ. സ്ഥലം ഇറ്റവെട്ടാന്‍ സൌകര്യമുള്ളത്‌. പണി യെടുക്കുന്നത്‌ വര്‍ണേരേം പോണേരേം ക്‌ ലോകവര്‍ത്തമാനങ്ങള്‍ അറിയാന്‍ പാക ത്തിന്‌. വാര്‍ത്താവിനിമയമാര്‍ഗ്ഗങ്ങള്‍ വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം അവസരങ്ങളായിരുന്നു ഒരു ജനത എന്ന നിലക്ക്‌ അവരെ ഒന്നിച്ചു നിര്‍ത്തി യത്‌. പിന്നീടുള്ള വരികള്‍ ഒരു പ്രാര്‍ത്ഥനയാണ്‌. വലിയ വലിയ മുതലാളിമാരെ ഈ മേഖലയിലേക്ക്‌ കടക്കാന്‍ അനുവദിക്കാതെ പറഞ്ഞുവിടേണേ. പണക്കാര്‍ ഓരോ മേഖലയും പിടിച്ചടക്കി മുന്നേറുമ്പോള്‍ തനതായ തൊഴില്‍ വൃത്തികളും സംസ്കാരവും നഷ്ടപ്പെടുന്നു. ഇത്‌ ബോധ്യപ്പെട്ട അമ്മ ഈ മേഖലയും കീഴടക്ക പ്പെടരുതേ എന്ന്‌ പ്രാര്‍ത്ഥിക്കുകയാണ്‌. ഒപ്പം തങ്ങളെ പോലുള്ള ചെറിയ ആളുകളെ (കുടില്‍ വ്ൃയവസായക്കാരെ) എത്ര വെഷമിച്ചാലും ജീവിതവൃത്തി നഷ്ടപ്പെടുത്താതെ പിടിച്ചിരുത്തണേ എന്ന അഭ്യര്‍ത്ഥനയാണിവിടെ. ഈ ലോകത്തിലെ സാമ്പത്തിക തകിടം മറിച്ചിലുകള്‍ വളരെ കൃത്യമായി ലളിതമായി ആവിഷ്കരിക്കുന്നതൊടൊപ്പം തന്റെ തൊഴില്‍ മേഖലയിലെ സാകര്യങ്ങളും സംരക്ഷിക്കേതിന്റെ ആവശൃകതയും എടുത്തു കാണിക്കുന്നു. തന്റെ പിന്‍മുറക്കാരിലൂടെ ഈ തൊഴില്‍ സംസ്കാരം സംരക്ഷിക്കപ്പെടണമെന്ന അതിയായ ആഗ്രഹമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌. 425. താരിളം തെയ്യാരാ... കയറ്റിറക്ക്‌ തൊഴിലുമായി ബന്ധപ്പെട്ട്‌ അദ്ധാനലഘൂകരണത്തിനായി പാടുന്ന ഈ പാട്ടിലൂടെ, ഒത്തു പിടിച്ചാല്‍ മലയും മറിയും, മടിച്ചുനിന്നാല്‍ മുടിഞ്ഞുപോകും എന്ന്‌ ഉപദേശിക്കുകയാണ്‌. ഇത്‌ അവന്റെ ജീവിതത്തിലേക്ക്‌ കൂടിയുള്ള ഉപദേശമാ ണ്‌. 430. തെയ്‌ തെയ്‌ തക... ഇല്ലിക്കൊമ്പു കെടുള്ള തോണിയുടെ ഉറപ്പില്ലായ്മയേയും വള്ളത്തില്‍ കയ റിയ പൊണ്ണത്തടിയനേയും ഇതുമൂലം തോണിമുങ്ങിപ്പോയ അവസ്ഥയേയും അന ന്തരഫലമായി കല്ലിടിച്ച്‌ പല്ലുപോയതിനേയും കണക്കറ്റ്‌ പരിഹസിയ്ക്കുകയാണിവി ടെ. ഉപകരണങ്ങളുടെ നിര്‍മ്മാണ വൈകല്യവും അതിലെ ദീര്‍ഘദൃഷ്ടിയില്ലായ്മ യും ഇത്‌ മൂലം സംഭവിച്ച ആപത്തും നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിരിയ്ക്കുന്നു. 432. ആ പൂ മുല്ലപ്പൂ കൈക്കൊട്ടികളിക്കും ഉപയോഗിക്കാറുള്ള ഈ പുപ്പാട്ടിലൂടെ മുല്ലപ്പു, തൃത്താപ്പു എന്നിവയുടെ പ്രത്യേകതകളും പ്രാധാന്യവും കേരളീയജനതയുടെ ജീവി തത്തിലും ആരാധനയിലും അതിനുള്ള സ്ഥാനവും വെളിവാക്കപ്പെടുന്നു. തെങ്ങിന്‍ തറയില്‍ പടര്‍ത്തി വളര്‍ത്തിയ പന്തലില്‍ പൂവിട്ട വാസനയുള്ള മുല്ലപ്പു ഏട്ത്തി മുില റുത്തിട്ട്‌ മാലകെട്ടി തലയില്‍ ചൂടുന്നതാണെങ്കില്‍ നട്ടുനനച്ച്‌ വളര്‍ത്തിയ തൃത്താപ്പു മുറ്റത്തെ തറയില്‍ വലുതായ്‌ കതിര്‍ചൂടിനില്‍ക്കുന്നതാണ്‌. ഇത്‌ പറിക്കുന്നത്‌ “നങ്ങേ ലിക്കുട്ടി' എന്ന കഴകമാണ്‌. അവള്‍ മാലകെട്ടി എന്നും അമ്പലത്തിലെ ത്ര്പാട്ടിക്ക്‌ ചാര്‍ത്തുന്നതുമാണ്‌. ഇവിടെ ആദ്യത്തെ മുല്ലമാല സ്ര്രീസൌന്ദര്യത്തിന്റെയും ഭാതി കജീവിതസങ്കല്പത്തിന്റെയും പ്രതീകവും തൃത്താപ്പുമാല പരിശുദ്ധിയുടെയും ആത്മീയതയുടെയും പ്രതീകവുമാണ്‌. ഭൌതിക ആത്മീയജീവിതങ്ങളുടെ സമഞ്ജ സമായ സമ്മേളനമാണ്‌ യഥാര്‍ത്ഥ ജീവിതത്തില്‍ ഉദ്ദേശിക്കുന്നത്‌ എന്ന പൊരുളിനെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പന്തല്‍, മുല്ലമാല, തലയില്‍ ചൂടല്‍ തുടങ്ങിയവ വിവാഹസൂ ചകങ്ങളും തൃത്താപ്പു വിവാഹജീവിതത്തിലെ പരിശുദ്ധിയും ആത്മനിയന്ത്രണവും ആകുന്നു. ഇവിടെ സൌന്ദര്യവും സുഗന്ധവുമാണ്‌ പുതിയ ജീവിതത്തിലേക്ക്‌ (്രവേ ശിപ്പിക്കുന്നതെങ്കിലും വിശുദ്ധിയാണ്‌ അതിനെ നിലനിര്‍ത്തുന്നത്‌ എന്ന ഉപദേശത്തെ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക്‌ നല്‍കുന്ന ഒരു ജീവി തപാഠമാണിത്‌. 433. ഇന്നലെ ഞാനൊരു കുട്ടികള്‍ കൈകൊട്ടിക്കളിക്കായും വിനോദത്തിനായും പാടാറുള്ള ഈ പാട്ട്‌ തൃശൂര്‍, പട്ടാമ്പി, താമരശ്ശേരി ഭാഗങ്ങളില്‍ അമ്പലവാസി സമുദായങ്ങളില്‍ പാടിവരാ റുള്ള ഒന്നാണ്‌. കൃഷിയും മറ്റുതൊഴിലുകളും കീഴാളന്മാരെക്കെൊ്‌ ചെയ്യിപ്പിക്കുന്ന കാലഘട്ടത്തിലും നട്ട്‌ വളര്‍ത്തിയാലേ പറിക്കാന്‍ അഥവാ ഫലമെടുക്കാന്‍ ഉാകൂ എന്ന പാഠത്തെ കുട്ടികളിലെത്തിക്കുന്നു “എന്തിലറുക്കോു മുല്ലപ്പൂവ്‌” എന്ന ചോദ്യവും മുിലറുത്താല്‍ മുഷിയും കൈയിലറുത്താല്‍ കരിയും എന്നിങ്ങനെയുള്ള ഉത്തര ങ്ങളും കേരളീയര്‍ക്ക്‌ മുല്ലപ്പുവിനോടുള്ള സ്നേഹവും സംരക്ഷണചാതുര്യവും വ്യക്തമാക്കുന്നു. പൊന്‍തളികയില്‍ അറുത്ത്‌ വെള്ളിത്തളിക കെട്‌ മൂടി സൂക്ഷിച്ച്‌ പൂവ്‌ നീളത്തില്‍ കോര്‍ത്ത്‌ കണ്ണാട്ടുകാവില്‍ ഭഗവതിക്ക്‌ ചാര്‍ത്തി വലം വെച്ച്‌ തൊഴുതു. ഇവിടെ ഒരു ക്ഷേത്രാചാരവും ഒപ്പം അമ്പലവാസികളില്‍ പ്രമുഖ രായ വാര്ൃയസമുദായക്കാരുടെ കുലത്തൊഴിലായ “കഴകപ്പണി' അഥവാ ക്ഷേത്രം ശുചിയാക്കലും മാലകെട്ടലും പുജക്കൊരുക്കലും” സൂചിപ്പിക്കപ്പെടുന്നു. മറ്റൊരര്‍ത്ഥ ത്തില്‍ തനിക്ക്‌ കിട്ടിയതിനെ ഇഷ്ടപ്പെട്ട്‌ എന്തിനേയും ഈശ്വരന്‌ സമര്‍പ്പിക്കുന്ന ഉദാ ത്തഭക്തിഭാവമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. “കണ്ണാട്ടുകാവില്‍ ഭഗവതി” എന്നതി ലൂടെ കേരളീയരുടെ മാതൃപൂുജാസങ്കല്‍പവും ശക്ത്യാരാധനാപ്രാധാന്യവും വെളിപ്പെ ടുന്നു. 439. പുത്തൂരെ... പാചകത്തിലെ വീഴ്ചയാണ്‌ ഇതില്‍ പരാമര്‍ശിതം. അരി ചീഞ്ഞു പോയി കോവക്ക കരിഞ്ഞു പോയി. വായക്ക ഉപ്പേരിക്കുപ്പേയില്ല. ഇങ്ങനെ ആഹാരം കൊടുത്താലുള്ള പ്രശ്നങ്ങളും അതിഥി സല്‍ക്കാരത്തില്‍ ശ്രദ്ധ പതിപ്പിക്കേതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതോടൊപ്പം പാചകത്തിലെ വീഴ്ച്ചയെ അപഹ സിക്കുക കൂടിയാണ്‌ ചെയ്യുന്നത്‌. നിന്നെപ്പറ്റി അവരെന്താ നിരൂപിക്ക്യാ എന്ന ചോദ്യം ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ വ്യക്തിയെ സമൂഹം അളക്കുന്നത്‌ എന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. 444. നമ്മം നമ്മം തപ്പോ തപ്പോ എന്ന്‌ തുടങ്ങുന്ന ഈ പാട്ടില്‍ കുഞ്ഞിക്കുമ്പേലെന്തു എന്ന ചോദ്യത്തിന്‌ കുഞ്ഞിന്‌ വെച്ചകിങ്കും കിങ്കിന്‌ കൂട്ടാന്‍ കുഞ്ഞിക്കോഴീടെ കൊക്കും എന്ന്‌ ഉത്തരം പറയുന്നു. കിങ്ക്‌ അഥവ “അങ്കറി', 'പാല്‍' ഇവയ്ക്കൊപ്പം വയറ്റില്‍ കോഴിക്കുഞ്ഞുമുള്ളതിനാലാണ്‌ കുട്ടിക്ക്‌ വിശപ്പ്‌ വരുന്നത്‌ എന്ന “നാടന്‍പറച്ചി'ലാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കുട്ടിയുടെ പട്ടിണി സൂചിതം. കുഞ്ഞിക്കോഴീടെ കൊക്ക്‌ IBS പാലവും പാലത്തിന്റെക്കരെയുള്ള വാഴയും വാഴകുലച്ചുള്ള തെക്കോട്ട്‌ വീഴലും എല്ലാം സമൂഹങ്ങള്‍ക്കിടയിലുൂായിരുന്ന അകല്‍ച്ചയും ഒരു വിഭാഗത്തിലെ കുമിഞ്ഞുകൂടലും സൂചിപ്പിക്കുന്നു. വാഴ കുലച്ച്‌ തെക്കോട്ട്‌ വീണു എന്നതിലൂടെ കുലയും വെച്ചവന്‍ നഷ്ടമായി എന്ന്‌ വെളിപ്പെടുത്തുന്നു. പിന്നീട്‌ ജന്മിവ്യവസ്ഥ യുടെ ദുഷ്യത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സ്വന്തമായി കൃഷി ആരംഭിച്ചു. വാഴക്കുലയും തേടി തെക്കൂന്ന്‌ വന്നപൈങ്കിളിയോട്‌ തെക്കുള്ള വിശേഷങ്ങള്‍ അന്വേഷിക്കുമ്പോള്‍ 'എള്ളാട്ടുന്ന” തിന്റെ സന്തോഷവും - എള്ളുകൃഷിയുടെ നേട്ടവും ഇത്‌ കെ? കര്‍ഷ കര്‍ നടത്തുന്ന വലിയ പിലാക്കൂറെ കാതുകുത്ത്‌ കല്ല്യാണവും ചെറിയപിലാക്കൂറിലെ കല്ല്യാണവും വിവരിക്കുന്നതിലൂടെ ജന്മിവ്യവസ്ഥക്ക്‌ ശേഷമുള്ള കാലഘട്ടത്തില്‍ കൃഷിയില്‍ നിന്നുളള വരുമാനമായിരുന്നു എല്ലാ ആഘോഷങ്ങളുടെയും അടി സ്ഥാനമായി സമൂഹത്തില്‍ നിലകൊഠിരിക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുന്നു. ഇവിടത്തു കാരുടെ കുട്ടികളോടുള്ള സമീപനം, സാമൂഹ്യവ്യവസ്ഥ, സാമ്പത്തികസ്ഥിതി, ചരി ത്രം, തൊഴില്‍ തുടങ്ങിയവയെല്ലാം ഈ പാട്ടില്‍ നിഴലിക്കുന്നു. 446. മേമല ഒരു കാവല്‍പാട്ടാണിത്‌. കൃഷിക്ക്‌ /കൃഷിസ്ഥലത്തിന്‌ മലയുടെ അടിവാര ത്തില്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു മുതിര്‍ന്ന കുട്ടിയുടെ ആത്മഗതങ്ങ ളാണ്‌ ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്‌. മേലെ മലമുകളില്‍ കൊയ്ത്തു കാലമല്ല ല്ലോ. വെള്ളം ചപവിട്ടിത്തേവ്ണ കാലത്ത്‌ ഇങ്ങനെ കാവല്‍ നില്‍ക്കാന്‍ വയ്യ. ഇങ്ങനെ ചുട്ടുപഴുത്ത്‌ വെയിലുള്ളപ്പോള്‍ കാവല്‍ വയ്യ. ഇപ്പോഴൊന്നും തമ്പുരാന്‍ വരമ്പത്തില്ലല്ലോ കഷ്ടപാടുകള്‍ കാണാന്‍. എന്റച്ഛന്‍ രാത്രിയില്‍ കാവല്‍ കെടക്കു മ്പോള്‍ തമ്പുരാന്‍ മാളികമേടയില്‍ സുഖിക്കുന്നു. പി.വത്സലയുടെ ജോഗി എന്ന കഥാപാത്രത്തിന്‌ സമാനമായി തന്റെ കളിയും ഈരുചുറ്റലും മറ്റ്‌ സ്വാതന്ത്രയങ്ങളും എല്ലാം മറന്ന്‌ അതിയായ ചൂടത്ത്‌ കാവല്‍ നില്‍ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട കുട്ടി തന്റെ ഗതികേടോര്‍ത്ത്‌ ജന്മിവ്യവസ്ഥിതിയെ മനസ്സാ പഴിക്കുന്നു. ഇതിനേക്കാള്‍ അവനെ വിഷമിപ്പിക്കുന്നത്‌ വിളവെടുപ്പിനുമാത്രം വരമ്പത്തെത്തുന്ന തമ്പുരാന്റെ മാളികമോളിലെ കിടപ്പറയും വയലിന്‌ കാവല്‍ കിടക്കുന്ന തന്റെ അച്ഛന്റെ സ്ഥിതിയും തമ്മിലുള്ള അന്തരമാണ്‌. ജന്മിവ്ൃയവസ്ഥയുടെ യാഥാര്‍ത്ഥൃത്തിന്റെ മുഖമാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. 449. ആട്ടീ പാട്ടീ പാമ്പാട്ടീ... പാമ്പിന്‍ കൂടേല്‍ പാമ്പില്ലേ എന്ന ചോദ്യത്തിന്‌ പാമ്പാണേല്‍ കൊത്തൂല്ലേ, കൊത്ത്യാലപ്പോ ചാവുല്ലേ എന്ന മറുചോദ്യം ചോദിയ്ക്കുന്ന പാമ്പാട്ടി കാപട്യ ത്തിന്റെ പ്രതീകമാണ്‌. പാമ്പാട്ടി എന്ന പേരിനെയും പ്രവൃത്തിയെയും പരിഹസി യ്ക്കുകയാണ്‌ ഈ വരികളിലൂടെ. ഒപ്പം കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന്‌ മുമ്പില്‍ ചൂളുന്ന പാമ്പാട്ടിയുടെ ജീവിതത്വരയും ബോധ്യപ്പെടുന്നു. 456. മലരമ്പി...., 467. അഹതമര......... ആമിനാബി നബിയെ തന്റെ മാറോടണച്ച്‌ അതിമനോഹരമായ തൊട്ടിലില്‍ മലക്കുകള്‍ക്കൊപ്പം ആട്ടിക്കെ്‌ താരാട്ടുപാടിയുറക്കിയിരുന്ന പാട്ടുകളാണിവ എന്ന്‌ വിശ്വസിക്കപ്പെടുന്നു. 460. ഇല്ലത്തെ... ഒരു താരാട്ടുപാട്ടാണിത്‌. അമ്മ ഇല്ലത്തെ കുഞ്ഞിനെയും തന്റെ കുഞ്ഞി നെയും താരതമ്യപ്പെടുത്തിക്കൊ പാടുന്ന പാട്ടാണ്‌. ഇല്ലത്തെ രാജാവായ കുട്ടി യഥാര്‍ത്ഥത്തില്‍ രാജാവ്‌ തന്നെയാണ്‌. ആനപെരുമയുള്ള കുടുംബമഹിമ മദയാന കളെ മേക്കുന്ന തറവാട്‌. ഇങ്ങനെ പണവും പ്രശസ്തിയും പ്രതാപവുമുള്ള ഇല്ലത്തെ ഉണ്ണി രാജാവ്‌ തന്നെയാണ്‌. “രാജാവ്‌” എന്ന പ്രയോഗത്തിലൂടെ നീതിന്യായ വ്യവസ്ഥിതി നടപ്പാക്കാന്‍ ചുമതലപ്പെട്ട അധികാരക്കേന്ദ്രമാണ്‌ എന്ന സൂചനയും നല്‍കുന്നു. ഇല്ലത്തെ രാജാവ്‌ ചൂട്ണ പൂവ്‌ എന്നതിലൂടെ ഈ പ്രതാപൈശ്വര്യങ്ങ ളാല്‍ ജന്മംകെ്‌ കൈവന്ന ഈശ്വരതുല്യസ്ഥാനവും ബഹുമാനാദികളും സൂചിതം. ഈശ്വരപൂജക്ക്‌ ഉപയോഗിക്കുന്ന പൂക്കളെല്ലാം ഇല്ലത്തെ രാജാവിനും പ്രിയം തന്നെ കാരണം കുലവൃത്തി എന്ന നിലയില്‍ ഈ പൂക്കള്‍ ഉപയോഗിച്ച്‌ പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും പ്രസാദം ചൂടുകയും ചെയ്യുന്ന ഇല്ലത്തെ ഉണ്ണി മറ്റുള്ളവര്‍ക്ക്‌ മുമ്പില്‍ ഈശ്വരസ്വരൂപം തന്നെയാണ്‌ എന്ന ഒരു കാലഘട്ടത്തിന്റെ വിശ്വാസമാണിവിടെ സൂചിപ്പിക്കപ്പെടുന്നത്‌. മകന്റെ താരാട്ടിലൂടെ ഈ ആശയം പകരാന്‍ ശ്രമിക്കുകയാ ണമ്മ. ജന്മികുടിയാന്‍ ജീവിത്രപതിഫലനം ഇവിടെയും കാണാം. ഉള്ളവനും ഇല്ലാ ത്തവനും തമ്മിലുള്ള അന്തരത്തെ വ്യക്തമായി വരച്ചുകാട്ടുകയാണ്‌ ഈ പാട്ടിലൂടെ ചെയ്യുന്നത്‌. 463. രാരീരം മുസ്ലീം സമുദായത്തില്‍ പ്രചാരത്തിലുള്ള ഒരു താരാട്ടുപാട്ടാണിത്‌. തന്റെ മകളെ ഏറ്റവും വിശിഷ്ടമായ സ്വത്തായി ക്‌ അവളുടെ സൌന്ദരൃത്തിലും ഐശ്വര്യ ത്തിലും അഭിമാനിക്കുന്ന ഉമ്മ ലോകത്തിലെ സര്‍വ്വ സൌന്ദര്യവും മകളിലേക്ക്‌ ആവേ ശിക്കുകയാണ്‌. ഉമ്മയുടെ എല്ലാ ദുഃഖങ്ങള്‍ക്കും ഓഷധമായ കുട്ടി കിനാക്കളുടെ കുളിരാണ്‌. പക്ഷേ കുട്ടിക്ക്‌ നല്‍കാന്‍ പാലില്ല, പഴമില്ല, മറ്റ്‌ വിശിഷ്ട വസ്തുക്കളൊ ന്നുമില്ല. ഈ സങ്കടത്തിലും നമ്മള്‍ക്കും ഒരു നല്ലകാലം വരുമെന്ന്‌ സ്വപ്നം കാണുന്ന ഉമ്മയിലൂടെ ഒരു പാവപ്പെട്ട മുസ്ലീം കുടുംബപശ്ചാത്തലമാണ്‌ പ്രകടമാവു ന്നത്‌. ഉമ്മയുടെ കുട്ടികളോടും ജീവിതത്തോടുമുള്ള സമീപനവും ജീവിതചിന്തയു മാണിവിടെ നിഴലിക്കുന്നത്‌. എന്തിലും ശുഭപ്രതീക്ഷയുടെ തിരിനാളം പ്രകാശിപ്പി ക്കാനുള്ള പരിശീലനവും നല്‍കപ്പെടുന്നു. 468. കുട്ടീന്റെ കളിപ്പാട്ടായും താരാട്ടായും ഉപയോഗിക്കുന്ന ഈ പാട്ടിലൂടെ പാലിന്‌ പോയ അമ്മയെ കാത്തിരിക്കുന്ന കുട്ടിയോട്‌ പോരുന്ന വഴിക്ക്‌ “കൊമ്പില്ലാപ്പയ്യൊന്ന്‌ കുത്ത്യോന്നാവം, പല്ലില്ലാപട്ടി കടിച്ചോന്നാവം, കൊക്കില്ലാ കോയ്യ്യോന്ന്‌ കൊത്ത്യോ ന്നാവം, നകമില്ലാ പൂച്ച്യൊന്ന്‌ മാന്ത്യോന്നാവം' തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പശുവിന്റെ കൊമ്പ്‌, പട്ടിയുടെ പല്ല്‌, കോഴിയുടെ കൊക്ക്‌, പൂച്ചയുടെ നഖം, തുടങ്ങിയവയാണ്‌ ആക്രമണത്തിന്‌ ഉപയോ ഗിക്കുക എന്ന യാഥാര്‍ത്ഥൃത്തെയും അവയെ ശ്രദ്ധിക്കേതിന്റെ ആവശ്യകതയെയും അറിയാതെ ബോധ്യപ്പെടുത്തുന്നതോടൊപ്പം കുട്ടിയുടെ അമ്മക്ക്‌ ഒന്നും പറ്റിയിട്ടില്ല എന്നും നര്‍മ്മത്തോടെ അവതരിപ്പിക്കുന്നു. തനിക്ക്‌ ചുറ്റുമുള്ള ജീവികളെ പ രിചയപ്പെടുത്തുകയും കൊമ്പില്ലാ പശു, പല്ലില്ലാ പട്ടി, കൊക്കില്ലാ കോഴി, നഖ മില്ലാ പൂച്ച തുടങ്ങിയവ വീര്യമില്ലാത്തതാണ്‌ എന്ന്‌ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 476. കുട്ടീടമ്മ... കൊട്ടാരത്തില്‍ പണിയെടുക്കാന്‍ പോയ കുട്ടീടമ്മയ്ക്ക്‌ സുഖം തന്നെ. എന്നാല്‍ കുട്ടിക്ക്‌ എന്തെല്ലാം വെച്ചിട്ടാപോയത്‌? ഒന്നുമുാക്കിവെച്ചിട്ടില്ല. പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥ. കുട്ടികളെ ശ്രദ്ധിയ്ക്കാത്ത രീതിയും അവരുടെ ദയനീ യതയും ഇവിടെ വെളിപ്പെടുന്നു. കാട്ടിലിരിക്കും കട്ടുറുമ്പാണ്‌ ഈ കുട്ടിയ്ക്ക്‌ ഉറക്കം നല്കാന്‍ ഇത്തരം അമ്മയേക്കാള്‍ ഭേദം എന്ന്‌ ധ്വനി. ഇവിടെ അമ്മയുടെ പ റമ്പൂച്ചിനെ പരിഹസിയ്ക്കുന്നതോടൊപ്പം കുട്ടിയോടുള്ള അവഗണനയും വെളിപ്പെ ടുത്തുന്നു. കാട്ടിലെ കട്ടുറുമ്പിനോടുള്ള ചങ്ങാത്തം പോലും ഈ അമ്മയോടില്ല എന്ന യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കുകയാണിവിടെ. 478. ഗോവിന്ദ... ര്‌ കുട്ടികള്‍ തമ്മിലുള്ള ഈ സംഭാഷണ പാട്ടിലൂടെ ര്‌ മാങ്ങ ഞാനിങ്ങ്‌ പറി ചചിടട്ടയോ എന്ന ചോദൃത്തിന്‌ നമ്മുടെ മാവല്ല എന്ന മറുപടി. സമ്മതം കൂടാതെ ആരാന്റെ സ്വത്ത്‌ (സാധനം) എടുക്കാന്‍ പാടില്ല എന്ന മൂല്യം കുട്ടി മുതിരുമ്പോള്‍ സാമൂഹീകരിക്കുന്നു. ഈ ലോകത്തെ ചിട്ട വട്ടങ്ങളും ചിന്താഗതികളും പരിചയപ്പെട്ട കുട്ടികളാണിവര്‍. കുട്ടി മുതിരുന്നതോടെ സമൂഹത്തില്‍ നിന്നാര്‍ജ്ജിച്ച മൂല്യത്തെ ഈട്ടിയുറപ്പിക്കേതു; എന്ന ബോധം ശക്തമാവുന്നു. അങ്ങനെ അവന്‍ ആദര്‍ശാത്മക മായ ജീവിതം കാംക്ഷിക്കുന്നു. 479. ആലായാല്‍ തറ.... ഒരു കുമ്മിപാട്ടാണിത്‌. ഇതിലൂടെ എല്ലാറ്റിലേയും നന്മയെ അഥവാ മാതൃകാ ബിംബത്തെക്കാണിച്ചുകെട്‌ ഉത്തമമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കു ന്നു. ഇതിഹാസമായ രാമായണത്തെയും അതിലെ നായകരെയും മാതൃകയാക്കാനു ളള സമൂഹത്തിന്റെ ചിന്ത നിഴലിക്കുന്നു. രാമായണത്തിന്‌ ജനഹൃദയങ്ങളിലുള്ള സ്വാധീനത്തെ ബോധ്യപ്പെടുത്തുന്ന വരികളാണിവ. ക്ഷ്രേതം, ആല്‍ത്തറ, കുളം തുടങ്ങീ ഇന്നും നിലനില്‍ക്കുന്ന ആരാധനാ സങ്കേതങ്ങളെയും ജീവിതസങ്കല്പങ്ങ ളെയും കുട്ടിക്ക്‌ പരിചയപ്പെടുത്തുകയാണിവിടെ. 480. ഒന്നാനാം... സംഭാഷണരൂപത്തിലുള്ള ഈ പാട്ടില്‍ കുട്ടി തുമ്പിയെ തന്നോടൊപ്പം പോരാനായി ക്ഷണിക്കുന്നു. അപ്പോള്‍ എന്തെല്ലാം തരുമെന്ന ചോദ്യത്തിന്‌ കളി പ്പാന്‍ കളം, കുളിപ്പാന്‍ കുളം, ഇട്ടിരിപ്പാന്‍ പൊന്‍തടുക്ക്‌, ഇട്ടുണ്ണാന്‍ പൊന്‍തളിക, കൈകഴുകാന്‍ വെള്ളിക്കി, കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌ എന്നിങ്ങനെ ഒരഥിതിക്ക്‌ ഏറ്റവും വിശിഷ്ടങ്ങളായ പദാര്‍ത്ഥങ്ങളെല്ലാം നല്‍കുമെന്ന്‌ കുട്ടിപറയുന്നു. താന്‍ ഏറ്റവും ഇഷ്ടപെടുന്നത്‌ അതിഥിക്ക്‌ നല്‍കാമെന്ന്‌ പറയുന്നതിലൂടെ അതിഥിയെ സല്‍ക്കരിക്കേതെങ്ങനെ എന്ന രീതി പരിശീലിക്കുകയാണ്‌. “അതിഥി ദേവോ ഭവ്‌ എന്ന ആര്‍ഷ സൂക്തത്തെ അതിന്റെ പ്രായോഗികതലത്തില്‍ പരിചയപ്പെടുത്തുന്ന ഈ പാട്ട്‌ ത്യാഗമനോഭാവം വളര്‍ത്തിയെടുക്കാന്‍ ചപ്രേരിപ്പിക്കുന്നു. 481. വേശങ്ങളായിരം നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെക്കുറിക്കുന്ന ഒരു പാട്ടാണി ത്‌. നമ്മുടെ വേഷങ്ങള്‍ പലതരമാണ്‌. ഓരോ വ്യക്തിയുടേയും സൂൌന്ദരൃയസങ്കല്പ ങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അടിസ്ഥാനമായി അവ വൃത്യാസപ്പെടിരിക്കുന്നു. ജീവിക്കാന്‍ വോി നാം കെട്ടിയാടുന്ന വേഷങ്ങളും വളരെ വ്ൃത്യസ്തങ്ങള്‍തന്നെ. ഓരോ വ്യക്തിയുടേയും സ്വഭാവമാകുന്ന വേഷ ങ്ങളും വൃത്യസ്തങ്ങളാണ്‌. എന്നാല്‍ എല്ലാറ്റിനും പ്രമാണമായി സ്വീകരിക്കുന്ന വേദങ്ങള്‍ ഒന്നാണ്‌. അതുപോലെ ലോകത്തിലെ നാനാഭാഗങ്ങളിലുള്ള വ്യക്തിക ളുടെ ഭാഷകള്‍ വ്യത്യസ്തങ്ങളാണ്‌. കൂടാതെ ഒരേ ഭാഷയില്‍ത്തന്നെ ധാരാളം പ്രാദേശിക ഭേദങ്ങളുമു. ഓരോ വ്യക്തിയുടേയും ഭാഷ വൃത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും എല്ലാറ്റിന്റെയും ആശയങ്ങള്‍ ഒന്നാണ്‌. മനുഷ്യന്റെ വര്‍ണ്ണങ്ങള്‍ ഇവിടെ വൃക്തിയുടെ ശരീരത്തിന്റെ നിറം എന്നും ഭാരതീയ കാഴ്ചപ്പാടനുസരിച്ച്‌ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശൃന്‍, ശൂര്രന്‍ എന്നീ വര്‍ണ്ണങ്ങള്‍ - ജാതീയമായ വേര്‍തിരിവുകള്‍ വ്യത്യസ്തമാണ്‌. എന്നാല്‍ എല്ലാരിലും ഓടുന്ന ചോരയുടെ നിറം ഒന്നാണ്‌ - ചുവപ്പ്‌, മനുഷ്യര്‍ വ്യത്യസ്ത ജീവിതചുറ്റുപാ ടുകള്‍, ജീവിതരീതി, കാഴ്ചപ്പാട്‌ തുടങ്ങിയവയാല്‍ പല തരത്തിലുള്ള വേദനകളും സുഖങ്ങളും അനുഭവിക്കുന്നു. എന്നാല്‍ സുഖദുഃഖസമ്മിളിതമായ ജീവിതം എല്ലാ വര്‍ക്കും ഒന്നുതന്നെയാണുള്ളത്‌. നമ്മുടെ ആഹാരവും ആഹാരരീതികളും ക്രമവും വ്യത്യസ്തമാണ്‌. സംസ്കാരത്തിനും പ്രദേശത്തിനും വ്യക്തിപരിചയത്തിനും ഇഷ്ട ങ്ങള്‍ക്കുമനുസരിച്ച്‌ ഇവ വൃത്യാസപ്പെടുന്നു. എന്നാല്‍ എല്ലായിടത്തും മനുഷ്യര്‍ ഒന്നാണ്‌. അവന്റെ വിചാരവികാരങ്ങളും ചിന്താരീതികളും എവിടുത്തുകാരനാ യാലും ഏറെക്കുറെ സമാനമാണ്‌. ശാന്തസ്വരൂപനായ ഈശ്വരന്‍ ഒന്നുതന്നെയാണ്‌. പല രൂപത്തില്‍ പല ഭാവ ത്തില്‍ പല പേരുകളില്‍ അറിയപ്പെടാമെങ്കിലും ഈശ്വരന്‍ സത്യത്തില്‍ ഒന്നാണ്‌. ്േഷിപ്രോക്തങ്ങളായ അദ്വൈത തത്വത്തെ ഏറ്റവും ലളിതമായി ഒരു കൊച്ചുപാട്ടി ലൂടെ കുട്ടിയിലേക്ക്‌ കൈമാറാനുള്ള ശ്രമമാണിവിടെ. “വിശ്വമാനവന്‍' എന്ന സങ്ക ല്പത്തിലേക്ക്‌ കുട്ടിയെ എത്തിക്കാനുള്ള അമ്മയുടെ ആഗ്രഹം ഐക്യവും സമാ ധാനവും പുലരുവാന്‍ ആഗ്രഹിക്കുന്ന, ഈ ലോകത്തിന്റെ വൈവിധ്യത്തെ മനസാ ഉള്‍ക്കൊള്ളുന്ന, ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്‌. 4865. ആരാരു്‌ ഇതൊരു പാക്കുപാട്ടാണ്‌. പാകമാകാത്ത അടക്ക വെട്ടി ചെറുകഷ്ണങ്ങ ളാക്കി, കൂട്ട്‌ ചേര്‍ത്ത്‌ ഉണക്കി “കളിയടക്ക” നിര്‍മ്മിക്കുന്ന രീതി കേരളത്തില്‍ സര്‍വ്വ സാധാരണമായിരുന്നു. അമ്മ കുഞ്ഞിനോട്‌ പാക്കുവെട്ടിനിടയില്‍ അമ്പഴക്കാത്തോട്ട ത്തില്‍ ഒറ്റക്ക്‌ പൈങ്ങ” പെറുക്കാന്‍ പോകരുതെന്നും അങ്ങനെ പോയ കുട്ടികളുടെ കൊച്ചു കൊച്ചു പല്ലുകള്‍ കടിച്ചുപറിച്ചുകൌ പോയതും മറ്റും കവര) എന്നും ഓര്‍മ്മിപ്പിക്കുകയാണ്‌. കൊച്ചുകുട്ടികളെ മലയുടെ താഴ്‌ വാരത്തില്‍ വെച്ച്‌ കൊത്തി കൌപോയത്‌ കവര എന്ന്‌ പറഞ്ഞുകെട്‌. വനൃജീവികളുടെയും പക്ഷികളുടെയും ഉപ്രദവം ഉള്ള പഴയ കാലഘട്ടത്തില്‍ ചുറ്റുപാടുമുള്ള അപകടങ്ങളെക്കുറിച്ച്‌ മുന്‍കൂട്ടി അറിവുകള്‍ നല്‍കുകയും ജീവിതത്തിന്‌ പ്രാപ്തമാക്കുകയും ചെയ്യു കയാണിതിലൂടെ. 'പൂവ്വല്‍' എന്നതിന്‌ വവ്വാല്‍ അഥവാ കടവാതില്‍ എന്നും അര്‍ത്ഥ D}. ആ ഒരര്‍ത്ഥത്തില്‍ വനപ്രദേശങ്ങള്‍ കവുങ്ങിന്‍തോട്ടങ്ങളായി കുടിയേറ്റകര്‍ഷക രുടെ അധീനതത്തില്‍ വന്നപ്പോള്‍, തന്റെ കുടിലിന്‌ മുന്നില്‍ വീണുകിടക്കുന്ന അട ക്കാപോലും പെറുക്കിയെടുക്കുന്നത്‌ മോഷണതുല്യമായിത്തീര്‍ന്നു ആദിവാസികള്‍ക്ക്‌ അവരുടെ കൊച്ചുകുട്ടികളോട്‌ അമ്പഴക്കാത്തോട്ടത്തില്‍ പോയി വവ്വാലിനെപ്പോലെ ഒന്നും പെറുക്കിക്കളയരുത്‌, തെറ്റാണ്‌ എന്ന്‌ ഉപദേശിക്കുക കൂടി യാണിതിലൂടെ. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന ആദിവാസികളുടെ സത്യസന്ധതയുടെ ആവിഷ്കാരം കൂടിയാണിത്‌. 486. ആരാണയിലെ പോണ ... ദ്വയയാര്‍ത്ഥപ്രയോഗത്തിലൂടെ യുക്തിചിന്തനത്തെ വളര്‍ത്തിയെടുക്കുവാന്‍ പ ര്യാപ്തമായ ഒരു സംഭാഷണപ്പാട്ടാണ്‌. ആദ്യം മൂര്യല്ലേ എന്ന ചോദ്യത്തില്‍ നിന്നും അവസാനം നായ്യല്ലേ എന്നതിലാണ്‌ അവസാനിയ്ക്കുന്നത്‌. മൂരി*൦ എന്നത്‌ ഒരേസ മയം ചാന്ദ്രമൃഗമായും സൂര്യമൃഗമായും കരുതുന്ന മാതൃപിതൃദായ്ക്രമങ്ങളുടെ അട യാളമാണ്‌. മന:ശാസ്ര്രപരമായി സ്ത്രൈണതയ്ക്കെതിരായ പുരുഷശക്തിയുടെ ഈഗോയുടെ പ്രതീകമാണ്‌ കാള. കാളയില്‍ നിന്നും വീരകൃത്യനിര്‍വ്വാഹകനായ വീരനായകത്ത്വത്തിലേക്കുള്ള മനുഷ്യന്റെ മാറ്റം ഇതിലൂടെ സൂചിപ്പിയ്ക്കപ്പെടുന്നു. മറ്റൊരു വീക്ഷണത്തില്‍ സസ്യഭോജികളില്‍ നിന്ന്‌ മിശ്രഭോജനത്തിലേയ്ക്കുള്ള പ്രയാണമാണിവിടെ സൂചിപ്പിയ്ക്കുന്നത്‌. 489. ചക്കമരോ ചിലപ്രദേശങ്ങളില്‍ കൈപ്പടത്തില്‍ നുള്ളിക്കെ്‌ കളിക്കുകയും മറ്റ്‌ ചിലയിട ങ്ങളില്‍ എണ്ണല്‍പാട്ടായി ഉപയോഗിക്കുകയും ചെയ്യുന്ന ഈ കളിപ്പാട്ടില്‍ തെറിയംശ ങ്ങള്‍ കാണാം. 'ചവിണിയന്‍ (ചാലിയന്‍) കണ്ണന്റോളെമരോ' എന്ന വരിയിലെ “ഓളെ' എന്ന പ്രയോഗം “എന്തോ അത്ര ശരിയാല്ലത്തത്‌' എന്ന അര്‍ത്ഥത്തിലാണ്‌ പ ലപ്പോഴും പ്രയോഗിക്കപ്പെടുന്നത്‌. ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങള്‍ നടപ്പാക്കിയ കടുത്ത യാതനകള്‍ അനുഭവിച്ച കേരളീയ സമൂഹത്തില്‍ മാറ്റം വന്നുകെഠിരുന്ന കാലഘട്ടത്തില്‍ 'ചാലിയന്‍ കണ്ണന്റോളും' മരം വെച്ചോ എന്ന അത്ഭുതമാണിവിടെ ദര്‍ശിക്കുന്നത്‌. ഒപ്പം 'ചക്കമരോ,' 'ചവിണിമരോ' എന്താ ആവ്വാ എന്ന്‌ നോക്കാ മല്ലോ എന്ന ഭാവവും. ജാതീയമായ മേല്‍ക്കോയ്മയെയും*' എന്തിലും ഏതിലും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പോലും ജാതീയതയുടെ അനുരണനങ്ങളായി വ്യാഖ്യാനിക്കുന്ന മനോഭാവത്തെയും കണക്കറ്റ്‌ പരിഹസിക്കുകയാണീ വരികളിലൂ ടെ. 490. കണ്ണാടം പൊത്തി കണ്ണുപൊത്തിക്കെൊ കളിക്കുന്ന ഈ കളിപ്പാട്ടില്‍ ബാല്യാന്ത്യത്തോടെ ആണ്‍കുട്ടികളില്‍ ഉാകാവുന്ന തെറിയംശങ്ങള്‍ കാണാം. 'ആരാന്‍കുഞ്ഞിനെ തൊട്ടും വന്നാല്‍ നിനക്കൊരു തീട്ടക്കട്ട, എനിക്കൊരു തേങ്ങാപ്പൂള്‍്‌' എന്ന പ്രയോഗം അബോധമനസ്സില്‍ ഈ സമൂഹം കല്‍പിക്കുന്ന വിലക്കുകളോടും അരുതായ്മകളോ ടുമുള്ള പ്രതികരണമാണ്‌. വ്യക്തിത്വം വളര്‍ന്ന്‌ വികസിക്കുന്നത്‌ സംഘര്‍ഷാവസ്ഥയി ലൂടെയാണ്‌. മനസ്സിലുകുന്ന സംഘര്‍ഷങ്ങളുടെ ഫലമായി, സമൂഹത്തിലെ വിദ്ദേ ഷം, വിധേയത്വം തുടങ്ങിയവയോടുള്ള പ്രതികരണം ഈ രൂപത്തില്‍ പുറത്തുവരി കയും വികാരവിമലീകരണത്തിന്‌ കാരണമാവുകയും ചെയ്യുന്നു. 492. ഒന്നാനാം കുന്നി മലബാറില്‍ പ്രചാരത്തിലുള്ള ഈപത്തടിപ്പാട്ടില്‍ പ്രകൃതിസന്ദര്യമാണ്‌ ആവേശിച്ചിരിക്കുന്നത്‌. കുന്ന്‌ കിളികള്‍ അവരുടെ പ്രകൃതിയോടിണങ്ങിയ ജീവിതം, ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. മലമുകളില്‍ താമ സിക്കുന്ന പ്രകൃത്യാരാധകരായ ആദിവാസിവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ പ്രകൃ തിയോടിണങ്ങിയ ജീവിതവും അതിന്റെ ലാളിത്യവും മനോഹാരിതയും സൂചിപ്പിച്ചു കെട്‌ അങ്ങനെ ജീവിക്കേതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയാണിവിടെ. 493. ഒന്നാം മലകേറി മുതിര്‍ന്ന കുട്ടികള്‍ വട്ടക്കളികള്‍ക്കായി ഉപയോഗിക്കുന്ന ഒരു പാട്ടാണിത്‌. മല്ര്പദേശങ്ങളില്‍ വനവിഭവങ്ങള്‍ പ്രത്യേകിച്ചും തേന്‍ ശേഖരിക്കാനായി പോകുന്ന ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലാണ്‌ ഈ പാട്ട്‌ പ്രചാരത്തിലുള്ളത്‌. മലയില്‍ നിന്നുള്ള തലേം കുത്തിമറിയില്‍ തങ്ങളുടെ തനതായ സംസ്കാരത്തെ നഷ്ടപ്പെടുത്തി പരി ഷ്കാരത്തെ സ്വീകരിച്ചതിന്റെ സൂചനയാകാം. കേരളത്തിലെ കുന്നുകളും മല കളും നിറഞ്ഞ ഭൂപ്രകൃതിയുടെ പ്രാധാന്യത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്ന ഈ പ ാട്ടിലൂടെ ഇന്നത്തെ സ്ഥിതിയും വെളിപ്പെടുന്നു. മലകളുടെ നാശം” (വയലിലേക്കും റോഡുപണിക്കും മറ്റുമായുള്ള മണ്ണെടുക്കല്‍) തലകുത്തി മറിയലിലൂടെ ബോധ്യപ്പെ ടുന്നു. ഇതുക്കുന്ന പാരിസ്ഥിതികമായ തകിടം മറിയലാണ്‌ തലകുത്തി മറിയലി ലൂടെ സൂചിപ്പിക്കുന്നത്‌. 498. വക്കനോ ബാധവാനോ കൊച്ചുകുഞ്ഞുങ്ങളുടെ സൌന്ദര്യം, സംസാരം, നിറം തുടങ്ങിയവയില്‍ മറ്റു ള്ളവര്‍ക്ക്‌ ഉാകുന്ന അത്ഭുതം കണ്ണേറായി കുട്ടികളില്‍ പലതരം അസുഖങ്ങള്‍ ളാ കാം എന്നാണ്‌ വിശ്വാസം. പ്രതിവിധിയായി പുള്ളവര്‍ കണ്ണേറുപാട്ടും ഉഴിച്ചിലും ഒരു അനുഷ്ഠാനമെന്ന നിലയില്‍ മലയസമുദായാംഗങ്ങളെക്കെൊ നടത്തുമായിരു ന്നു. “കരിനൊച്ചി” എന്ന ഓഷധച്ചെടിയുടെ തോല കെട്‌ ദേഹമുഴിഞ്ഞ്‌ നടത്തുന്ന ഈ പ്രാര്‍ത്ഥനക്കുപയോഗിക്കുന്ന പാട്ടാണിത്‌. 499. ഹരി മുന്നമേ... മലയര്‍ക്കിടയില്‍ നവജാതശിശുവിനെ മടിയില്‍ കിടത്തി ആരോഗ്യത്തിനും ആയുസ്സിനും വോി പ്രാര്‍ത്ഥിച്ചുകൊ നടത്തുന്ന സൂതികാകര്‍മ്മം എന്ന അനുഷ്ഠാന ത്തിനുപയോഗിക്കുന്ന പാട്ടാണിത്‌. മലയര്‍ക്കിടയില്‍ സ്ര്രീക്ക്‌ ലഭിക്കുന്ന മാന്യ സ്ഥാനമാണ്‌ ഈ അനുഷ്ഠാനകര്‍മ്മത്തിലൂടെ സൂചിപ്പിക്കപ്പെടുന്നത്‌. തന്റെ മകന്‌ ഏഴാനയുടെ ബലവും വീര്യവും അഴകും ആയുസ്സും എല്ലാം ഉാവട്ടെ എന്ന പ്രാര്‍ത്ഥനയാണിതിലൂടെ നടത്തുന്നത്‌. 501. താന്തോയം 1. 2. 3, 4. 5. 6. 7. 8. 9. 10. 11. 12. 13. 14. 15. 16. 17. 18. 19. 20. 21. 22. 23. 24. 25. 26. 27. 28. 29. 30. 31. 32. 33. 34. 35. 36. 37. 38. 39. 40. 4.1. 42. 43. 44. 45. 46. 4.7. 48. 49. 50. 51. 52. 53. 54, 55. 56. 57. 58. 59. 60. 61. 62. 63. 64. 65. 66. 67. 68. 69. 70. 71. 72. 73. 74. 75. 76. 77. അധ്പ്യായം ആറ്‌ നാടന്‍കുട്ടിപ്പാട്ടു കളിലെ ലോകവീക്ഷണം ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ ആഗോളവല്‍ക്കരണം, സാംസ്കാരികാ ധിനിവേശം എന്നിവയാല്‍ തങ്ങളുടെ ഗോത്രീയവും ഗ്രാമീണവുമായ സംസ്കൃതി കളില്‍ നിന്നകന്ന്‌ വ്യവസായനാഗരികതയെ സ്വീകരിച്ചുകെൊഠിരിക്കുന്നു. പുതിയ ജീവിതമാതൃകയിലേക്ക്‌ മനുഷ്യര്‍ മാറ്റപ്പെടുന്നു. ഈ മാറ്റത്തിന്റെ പ്രതിഫലനം ഭാഷ, വേഷം, ആചാരവിശ്വാസാദികള്‍, ജീവിതരീതി, വീക്ഷണം തുടങ്ങിയ തലങ്ങ ളിലെല്ലാം ദൃശ്യമാവുന്നു. മനുഷ്യന്റെ ഭതികജീവിതസാഹചര്യത്തിലും ഉല്പാദന വിതരണരംഗങ്ങളിലും പുത്തന്‍ ആശയസംഹിതകളും രീതികളും സന്നിവേശിപ്പി ക്കപ്പെടുന്നു. ജീവിതസാമഗ്രികള്‍ എണ്ണത്തിലും പുതുമയിലും സമൃദ്ധമായി ഉല്പാ ദിപ്പിക്കപ്പെടുമ്പോള്‍ മനുഷ്യനും ബാഹ്ൃലോകവും തമ്മിലുള്ള ബന്ധങ്ങളില്‍ സ്വാഭാവികമായും മാറ്റങ്ങള്‍ സംഭവിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ എന്ന പോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും കാതലായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു. ഈ മാറ്റങ്ങള്‍ കുട്ടികളിലാണ്‌ ഏറ്റവും വേഗത്തില്‍ വേരോടുന്നത്‌. കാരണം മുതിര്‍ന്നവരില്‍ ഒരാശയം സ്വാധീനിക്കുന്നതി നേക്കാള്‍ ശക്തമാണ്‌ കുട്ടികളില്‍ അതുാക്കുന്നത്‌. ഏത്‌ സംസ്കാരവും തലമുറക ളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ കുട്ടികള്‍ ആ സംസ്‌കാരത്തെ ഉള്‍ക്കൊള്ളു മ്പോള്‍ മാത്രമാണ്‌. അതുകൌ൯ു തന്നെ കുട്ടികളുടെ ഭാഷയും കളിയും കലയും ഭാവനയുമെല്ലാം അതത്‌ കാലഘട്ടത്തിലെ സാംസ്‌കാരിക പരിണാമത്തിന്റെ മൂര്‍ത്ത രൂപങ്ങളായി വര്‍ത്തിക്കുന്നു. ലോകമെമ്പാടും ഫോക്ലോര്‍ ഒരു പഠനവിഷയമാകുന്നത്‌ “ഫോക്ലൈഫി'ന്റെ നാശോന്മുഖത അഥവാ 'ഡിഗ്രടേഷന്‍' നടക്കുമ്പോഴാണ്‌. ഇങ്ങനെ നാഗരിക ജീവിതരീതികളും നഗരസംസ്കാരവും (ൃലളശിലറ) ഒരു പ തിയ ജീവിതശൈലിയെ ലക്ഷ്യമാക്കുമ്പോള്‍ “സിവില്‍ ലോറുകള്‍” ശക്തമാകുന്നു. ഈയൊരു ഘട്ടത്തിലാണ്‌ നാടന്‍കുട്ടിപ്പാട്ടുകളെ നാം നിരീക്ഷണവിധേയമാക്കുന്ന ത്‌. ഇന്നിന്റെ ലോകത്തെ ഉപേക്ഷിച്ച്‌ പഴയകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌ അസാധ്യമാണ്‌. അതിന്‌ വോിയുള്ള പരിശ്രമം അസംബന്ധവും. എന്നാല്‍ പഴയ തിലെ കാതലായ അംശങ്ങള്‍ പുതിയ ജീവിതത്തെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സഹായകമാകാം. 18 നാടന്‍കുട്ടിപ്പാട്ടുകളിലെ ലോകവീക്ഷണം ബോധപൂര്‍വ്വമല്ലാതെ സന്നിഹിത മാകുന്ന ഒന്നാണ്‌. അതാകട്ടെ ഇന്നത്തെ സിവില്‍സമൂഹം കുട്ടികളില്‍ കൃ(്തിമമായി ഉല്പാദിപ്പിക്കുന്ന വീക്ഷണങ്ങളെക്കാള്‍ (൦510൩5) പലതുകെറും വൃത്യസ്തവും മാനുഷികവുമാണ്‌. കുട്ടികളുടെ കൂട്ടായ്മയുടെ സ്വത്വാന്വേഷണമാണ്‌ നാടന്‍കുട്ടി പ്പാട്ടുപഠനത്തിലൂടെ നിര്‍വ്ൃഹിക്കുന്നത്‌. അവരുടെ ലോകവീക്ഷണത്തെ തിരിച്ചറിയു മ്പോള്‍ മാര്രമേ പഠനം അര്‍ത്ഥവത്താകുന്നുള്ളു. ലോകവീക്ഷണം ഓരോ കൂട്ടായ്മയും ഈ പ്രപഞ്ചത്തെയും അതിലെ വ്യത്യസ്ത വസ്തുക്ക ളെയും ചുറ്റുപാടുകളെയും അവനവനെത്തന്നെയും തിരിച്ചറിയുന്നത്‌ വ്ൃയത്യസ്തരീ തികളിലാണ്‌. “താന്‍ ആരാണെന്നും തനിക്ക്‌ സമൂഹത്തിലും പ്രകൃതിയിലുമുള്ള സ്ഥാനം എന്താണെന്നും താനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്താണെന്നും പ്രപഞ്ചം എങ്ങനെ ഉദ്ഭവിച്ചു എന്നും മറ്റുമുള്ള കാര്യങ്ങളില്‍ ഓരോ കൂട്ടായ്മയു ടെയും നിലപാടുകള്‍ വൃതൃയസ്തമാണ്‌. ഈ കാഴ്ചപ്പാടാണ്‌ ലോകവീക്ഷണം എന്നതുകെട്‌ ഉദ്ദേശിക്കുന്നത്‌.' ഒരു മുക്കുവന്റെ മരണസങ്കല്പമോ ജീവിതവീക്ഷ ണമോ ആയിരിക്കില്ല ഒരു (ബാഹ്മണന്റേത്‌. ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യ സ്തമായിരിക്കും ഒരു ആദിവാസിയുടെയോ ഗിരിവര്‍ഗ്ഗക്കാരന്റെയോ സങ്കല്പങ്ങള്‍. ഓരോ കൂട്ടായ്മയും ജീവിതത്തെ വൃതൃസ്തതലങ്ങളില്‍, രീതിയില്‍, സങ്കല്പങ്ങ ളില്‍ നോക്കിക്കാണുന്നു. കുട്ടികള്‍ പാടുന്നതോ, അവര്‍ക്കുവോി മുതിര്‍ന്നവര്‍ പാടുന്നതോ ആയ നാടന്‍കുട്ടിപ്പാട്ടുകള്‍ അപഗ്രഥിച്ചാല്‍ അവക്കുമു്‌ ഒരു ലോകവീക്ഷണമെന്ന്‌ കാണാനാകും. ഇത്തരം പാട്ടുകളുടെ പഠനത്തിലൂടെ അതെന്തെന്ന്‌ മനസ്സിലാക്കുക മാത്രമല്ല ആ ലോകവീക്ഷണത്തെ സൃഷ്ടിച്ച ആന്തരികവും ബാഹ്യവുമായ സാഹ ചര്യങ്ങളെക്കുറിച്ച്‌ വിലയിരുത്തുക കൂടി ചെയ്യേതു.: അദൃശ്യശക്തികള്‍ വൃക്ഷങ്ങളില്‍ വസിക്കുന്നുവെന്നും മനുഷ്യര്‍ക്കുള്ളതു പോലെത്തന്നെ പ്രകൃതിയില്‍ അവര്‍ക്കും അവകാശമുന്നുമുള്ള സങ്കല്പങ്ങള്‍ ഒരു ജനതയുടെ ലോകവീക്ഷണത്തെക്കുറിക്കുന്നു. മരം മുറിക്കുമ്പോള്‍ അതിനെ തൊഴുത്‌, വലം വെച്ചു മന്ത്രിച്ച്‌, അഭാമശക്തികളോട്‌ മാറി നിലക്കാന്‍ ആവശ്യപ്പെ ടുന്നതും അനുഷ്ഠാനങ്ങള്‍ നടത്തുന്നതും ചടങ്ങിന്‌ ശേഷം മാപ്പപേക്ഷിച്ച്‌ ആശാ രിയുടെ സമ്മതപ്രകാരം മുറിക്കുന്നതുമായ രീതി കേരളീയര്‍ പിന്തുടര്‍ന്നിരു ന്നു. നമ്മളെപ്പോലെ അവക്കും ജീവിക്കാന്‍ അവകാശമു' എന്നും മുറിക്കുന്നതി ലൂടെ മരത്തിനോടും അതില്‍ വസിക്കുന്ന ജീവജാലങ്ങളോടും ക്രൂരത കാട്ടുന്നു 18 എന്നുമുള്ള പ്രാപഞ്ചികസ്നേഹസങ്കല്പമാണ്‌ അവിടെ നിഴലിക്കുന്നത്‌. ജീവിത ത്തിലെ ഓരോ ആചാരനുഷ്ഠാനങ്ങള്‍ക്കു പിന്നിലും ഈയൊരു ലോകവീക്ഷണം വ്യംഗ്യമായി നിലക്കൊള്ളുന്നു. സ്വത്വബോധമാണ്‌ ലോകവീക്ഷണത്തിന്റെ അച്ചുത്‌. അതത്‌ കൂട്ടായ്മയുടെ മൂല്യബോധവും അതുവഴി നിര്‍ധാരണം ചെയ്യാവുന്നതാണ്‌. “കുറിച്യരുടെ ശുദ്ധാ ശുദ്ധനിഷ്ഠകളും തങ്ങള്‍ക്കും ലോകത്തിനും സൂര്യചന്ദ്രന്മാര്‍ പേരിട്ടതിനെപ്പറ്റി അടിയാന്മാരിലും പണിയരിലും പ്രചരിക്കുന്ന പാട്ടുകളും അവരുടെ ലോകവീക്ഷ ണത്തെ വെളിപ്പെടുത്തുന്നു. നാടന്‍കുട്ടിപ്പാട്ടുകളില്‍ രുവിഭാഗങ്ങളുടെ ലോകവീക്ഷണമു. കുട്ടിക ളുടേതും മുതിര്‍ന്നവരുടേതും. കുട്ടികള്‍ ഈ ലോകത്തെ എങ്ങനെ നോക്കിക്കാ ണുന്നു എന്നും ഏതെല്ലാം രീതികളില്‍ ഉള്‍ക്കൊള്ളുന്നുവെന്നും കത്തൊവുന്ന പ ട്ടുകളില്‍ സാമൂഹൃവിമര്‍ശനങ്ങളും ആക്ഷേപഹാസ്യങ്ങളും പ്രകടമാണ്‌. അവര്‍ കതോ അനുഭവിച്ചതോ ആയ വസ്തുതകളെ അവരുടെതായ വീക്ഷണത്തില്‍ അവ തരിപ്പിക്കുകയാണിവിടെ. എന്നാല്‍ കുട്ടികള്‍ എങ്ങനെയായിരിക്കണം എന്ന സമു ഹത്തിന്റെ അഥവാ അച്ഛുനമ്മമാരുടെയോ രക്ഷിതാക്കളുടെയോ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നവയാണ്‌ മുതിര്‍ന്നവര്‍ ചൊല്ലുന്ന നാടന്‍കുട്ടിപ്പാട്ടുകളില്‍ അധി കവും. നാടന്‍കുട്ടിപ്പാട്ടുകളിലെ കുട്ടികളുടെ ലോകവീക്ഷണത്തെ രു രീതിക ളില്‍ നിര്‍ദ്ധാരണം ചെയ്യാം. ഒന്ന്‌ കുട്ടികള്‍ ലോകത്തെ ഉള്‍ക്കൊള്ളുന്ന രീതി കളില്‍ പ്രതിഫലിക്കുന്നത്‌. രാമത്തേത്‌ കുട്ടികള്‍ക്ക്‌ ഈ ലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ അടങ്ങിയതാണ്‌. ഇവയില്‍ ഏത്‌ തരത്തിലുള്ള വീക്ഷണമായാലും അവ നവോന്മിഷിതവും സര്‍ഗ്ലാത്മകവുമായിരിക്കും. കാരണം അവര്‍ ഈ ലോകത്തെ ഉള്‍ക്കൊള്ളാന്‍ സദാ ശ്രമിക്കുന്നവരും, സാങ്കല്പികവും സര്‍ഗ്ലാത്മകവുമായ ഒരു ലോകത്തെ സാക്ഷാല്‍ക്കരിക്കാന്‍ തല്‍പരരുമാണ്‌. സ്വപ്നം, സങ്കല്പങ്ങള്‍, അരക്ഷിതാവസ്ഥ, സുരക്ഷിതത്വബോധം, ദാരിദ്ര്യം, സമൃദ്ധി, അസ്വാതന്ത്ര്യം, സ്വാതന്ത്ര്യം തുടങ്ങിയ പ രികല്പനകള്‍ സര്‍വ്വഥാ സര്‍ഗ്ലാത്മകമായ ആ മനസ്സില്‍ തെളിയുന്നു. കുട്ടിയുടെ ഏകാന്തത, കുട്ടികളുടെ ഏകാന്തത എന്നിങ്ങനെ ഏകാന്തനിമിഷങ്ങളിലാണ്‌ മന സ്സില്‍ പലതും രൂപപ്പെടുന്നത്‌. കുട്ടിയുടെ മനസ്സില്‍ രൂപപ്പെടുന്ന സങ്കല്‍പങ്ങള്‍ അകൃള്രതിമവും ലളിതവുമായിരിക്കും. 18 എന്നാല്‍ മുതിര്‍ന്നവരുടെ സൃഷ്ടികളില്‍ മിക്കവയും പ്രത്യയശാസ്ധ്രപ രമായ വിധേയത്യങ്ങളും നിയ്ര്രണങ്ങളും ഏകാന്തതയില്‍പ്പോലും സ്വാധീനിക്കു ന്നു. അവ പലപ്പോഴും കൃത്യമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതായി രിക്കുകയും ചെയ്യും. ഈ സ്വഭാവസവിശേഷത മുതിര്‍ന്നവരുടെ സൃഷ്ടികളില്‍ കാണാവുന്നതാണ്‌. ഉദാ: എന്റെ മകനുണ്ണികൃഷ്ണന്‍ (365). കുട്ടികളുടെ പാട്ടുകളില്‍ പൊതുവെ കാണുന്ന സാധാരണസവിശേഷതകള്‍ സത്യസന്ധത, നര്‍മ്മം, അന്വേഷണം, തനിമ, സര്‍ഗാത്മകത, വിലയിരുത്തല്‍, താളം എന്നിവയാണ്‌. കുട്ടികളുടെ നാടന്‍കുട്ടിപ്പാട്ടുകളില്‍ ഈ സവിശേഷതകളെല്ലാം കാണാവുന്നതാണ്‌. കുട്ടികള്‍ അവരുടെതായ ഒരു ലോകത്തെ പാട്ടുകളിലൂടെ നിര്‍മ്മിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെതായ ഒരു രാഷ്ര്രസങ്കല്പമാണ്‌ നാടന്‍കുട്ടിപ്പാട്ടുകളിലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത്‌. അതാകട്ടെ കുട്ടിയുടെ പ്രപഞ്ചവീക്ഷണം കൂടിയാകുന്നു. നിരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന അനുഭവജ്ഞാനമാണ്‌ അവയുടെ കാതല്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം നിലനില്‍പ്പിന്‌ അനിവാരൃമാണെന്ന ഉള്‍ക്കാഴ്ച ഇത്തരം പാട്ടുകളില്‍ കാണാം. ഉദാഹരണത്തിന്‌ ജീവനാധാരമായ മണ്ണിനെയും ജലത്തെയും ക്രൂരമായി ചൂഷണം ചെയ്ത്‌ ജീവിതത്തെ സുഖസമ്പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സ്വ ന്തം ശവക്കുഴിയെടുക്കുകയാണ്‌ എന്ന മുന്നറിയിപ്പ്‌ നല്‍കുന്ന പാട്ടുകള്‍ (ഉദാ: 149). പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും സംരക്ഷിക്കപ്പെടേതാണ്‌ എന്ന ബോധശത്തില ധിഷ്ഠിതമായ പ്രാപഞ്ചികസ്നേഹസകങ്കല്പമാണ്‌ അവയില്‍ നിഴലിക്കുന്നത്‌. കേരളീയാഘോഷങ്ങളും ഉത്സവങ്ങളും നല്‍കുന്ന കൂട്ടായ്മാബോധവും ആനന്ദവും പ്രതിഫലിപ്പിക്കുന്ന നാടന്‍കുട്ടിപ്പാട്ടുകള്‍ ജീവിതത്തെക്കുറിച്ചുള്ള സമീപനവും കാഴ്ചപ്പാടും വരച്ചുകാട്ടുന്നു. ധനികദരിദ്രഭേദമോ ലിംഗവ്യത്യാസമോ പ്രായഭേദമോ ഗണിക്കാത്ത കുട്ടി സമത്വവാദത്തിന്റെ വക്താവാകുന്നു. തൊട്ടുകൂടാ യ്മ, തീക്കൂടായ്മ, ജാതീയാസമത്വങ്ങള്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്‌ കുട്ടിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്‌. സദാ ന്യായപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന കുട്ടി സ്നേഹം, സത്യസന്ധത, ധൈര്യം, സഹാനുഭൂതി, സമത്വബോധം, സ്വാതന്ത്രയയവാഞ്ജ തുടങ്ങിയ മൂല്യങ്ങളെ ബോധപൂര്‍വ്വമല്ലാതെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. കൊച്ചുകുട്ടികളാവു മ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക്‌ വീട്ടില്‍ പോലുമുള്ള അമിതനിയ്ര്രണങ്ങ ളെയും അവ തെറ്റിച്ചാലുള്ള ശിക്ഷാവിധികളെയും എതിര്‍ത്ത്‌, അതില്‍ നിന്ന്‌ വിമോചനമാഗ്രഹിക്കുന്ന മനസ്സാണ്‌ പല പെണ്‍കളിപ്പാട്ടുകളിലും പ്രകടമാവുന്നത്‌. 18 കുറ്റം ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന അഭിവാഞ്ജ യുള്ള കുട്ടിയെയാണ്‌ അവരുടെ പാട്ടുകളില്‍ കാണുന്നത്‌. സമൂഹത്തില്‍ വിവിധ സ്ഥാനങ്ങളിലുള്ളവരെപരിചയപ്പെടു മ്പോള്‍ മനുഷ്യസ്വഭാവവും അതിന്റെ നയവ്യതിയാനങ്ങളും തിരിച്ചറിയപ്പെടുന്നു. 'ചക്കടെ മടലും” എന്ന കൊച്ചുപാട്ടില്‍ ചങ്കുണ്ണിനായരെയും കോലുണ്ണിനായരെയും താരതമ്യപ്പെടുത്തുന്ന തിലൂടെ സമൂഹത്തില്‍ വിവിധ തരം സ്വഭാവമുള്ള മനുഷ്യരെ നിരിക്ഷിച്ചറി യാനുള്ള കുട്ടിയുടെ ശ്രമത്തെയാണ്‌ ബോധ്യപ്പെടുത്തുന്നത്‌. ചക്കയുടെ മടലു പോലെ മറ്റുള്ളവര്‍ക്ക്‌ ഉപയുക്തനായ/ ചൂഷണം ചെയ്യാനുള്ള ഉപകരണമായിത്തീ രുന്ന ചങ്കുണ്ണിനായരും കോഴീടെ കൊക്ക്‌ പോലെ നടക്കുന്നിടത്തെല്ലാം ചികഞ്ഞ്‌ പെറുക്കിത്തിന്ന്‌ തനിക്കാക്കുന്ന/ചുറ്റിലുള്ള എല്ലാറ്റിനെയും തന്റെ ഉപയോഗത്തിനാ ക്കുന്ന കോലുണ്യായരെയും പരിചയപ്പെടുത്തുന്നതിലൂടെ കുട്ടിയുടെ നിരീക്ഷണ ത്വരയാണ്‌ പ്രകടമാകുന്നത്‌. കുട്ടികളുടെ സമൂഹങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ജീവിതചിധ്രണത്തില്‍ നിന്നുരുത്തിരിഞ്ഞതാണ്‌ മക്കളില്ലാത്തപ്പോള്‍ ചക്കക്കുരു വിനെ ദത്തെടുക്കുകയും മക്കളുായപ്പോള്‍ ചുട്ടുതിന്നുകയും ചെയ്ത അവസ്ഥ. ഏത്‌ കാലഘട്ടത്തിന്റെയും സാമൂഹ്യയാഥാര്‍ത്ഥ്യത്തെ - സമ്പന്നവര്‍ഗ്ഗ ത്തിന്റെ അടക്കിപ്പിടിക്കലും പിശുക്കും സ്വാര്‍ത്ഥതയും- തുറന്നുകാട്ടാന്‍ കുട്ടിപ്പാട്ടു കള്‍ മൈര്യപ്പെടുന്നു. മനുഷ്യന്റെ കാപട്യവും ഉച്ഛനീചത്വബോധവും വെളിപ്പെ ടുത്തി സ്നേഹം, സമത്വം, സാഹോദര്യം തുടങ്ങിയ സദ്ഗുണങ്ങളെ ഉയര്‍ത്തി ക്കാട്ടുന്ന ധാരാളം നാടന്‍കുട്ടിപ്പാട്ടുകളു്‌. എന്തെല്ലാം പ്രതിസന്ധികളുായാലും തളര രുത്‌ എന്ന ജീവിത സമീപനമാണ്‌ അഥവാ അധ്വാനിച്ച്‌ ജീവിക്കാമെന്ന പ്രതീക്ഷ യാണ്‌ ഇത്തരം പാട്ടുകളുടെ സന്ദേശം. തനിക്ക്‌ ഏറ്റവും (പ്രിയപ്പെട്ട വസ്തു ക്കള്‍ നല്‍കിക്കെഴ്‌ ത്യാഗം എന്ന ഉദാത്തസങ്കല്പത്തെ മുന്നോട്ടുവെക്കുന്ന പാട്ടു കളുമ്‌. സഹമനുഷ്യരോടും ജീവജാലങ്ങളോടും സസ്യലതാദികളോടും ഐക്യം സ്ഥാപിച്ചുകെഴ്‌ അവരോട്‌ സംസാരിക്കുന്ന, കാരുണ്യവും ദയയും സ്നേഹവും പ്രകടിപ്പിക്കുന്ന, വിശ്വമാനവികതയുടെ ബീജരൂപം ശിശുക്കളില്‍ കുട്ടികളില്‍ കാണാം. അവരുടെ ചിന്തകള്‍ യുക്തിയുക്തവും ഭേദമില്ലാത്തതും സജീവവവുമാ ണ്‌. ഈ പ്രപഞ്ചത്തിലെ സകലതിനെയും നിരീക്ഷിച്ചറിയാന്‍ ശ്രമിക്കുന്ന കുട്ടി യില്‍ എല്ലാവിധ അസമത്വങ്ങളോടുമുള്ള പ്രതിരോധവും (ദുര്‍ബലമെങ്കിലും) കാണാം. ചില പാട്ടുകളില്‍ സാമൂഹ്യപശ്നങ്ങള്‍ക്കെതിരെയുള്ള രോഷവും തന്റെ നിസ്സഹായതയും നിഷ്ക്കളങ്കമായി ചിത്രീകരിക്കുന്നു. ജിജ്ഞാസയും അന്വേഷണ ത്വരയും (പ്രകടമാക്കുന്നു. എല്ലാറ്റിനുമുപരി വസ്തുതകളെ സത്യസന്ധമായി 18 കാണാനും അതിനെ തന്റെതായ ഭാഷയില്‍ അവതതരിപ്പിക്കാനുമുള്ള ആര്‍ജ്ജവം കുട്ടിക്ക്‌ എന്ന്‌ ഇത്തരം പാട്ടുകള്‍ ബോധ്യപ്പെടുത്തുന്നു. ഈ പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും മനുഷ്യന്റെയും നിലനില്പിന്‌ തന്നെ ഭീഷണിയുയര്‍ത്തും വിധത്തില്‍ കാര്‍ഷികസംസ്കൃതിയില്‍ നിന്ന്‌ അനുനിമിഷം അകന്നുകൊഠിരിക്കുന്ന ജനതയ്ക്ക്‌ മുമ്പില്‍ കൃഷിയെ ഉത്സവമാക്കിയ കാഴ്ചയാണ്‌ നാടന്‍കുട്ടിപ്പാട്ടുകള്‍ സമ്മാനിക്കുന്നത്‌. കൃഷിയെ നെഞ്ചേറ്റി ലാളിച്ച ഒരു ജനതയുടെ സംസ്‌കാരത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക്‌ കാര്‍ഷികവൃത്തിയെ തന്റെ ഈര്‍ജ്ജമാക്കി മാറ്റാന്‍ സാധിച്ചി രുന്നുവെന്ന്‌ 'വിത്തുവിതയ്ക്കട്ടെ" എന്നും കൊച്ചുതുമ്പാകെഠ്‌ കിളക്കും” എന്നും പ ടുന്നതിലൂടെ (പേജ്‌ 312) നാം മനസ്സിലാക്കുന്നു. മുതിര്‍ന്നവര്‍ പാടുന്ന നാടന്‍കുട്ടിപ്പാട്ടുകളില്‍ കുട്ടിക്ക്‌ സ്നേഹവും വാത്സ ലയവും സുരക്ഷിതത്വബോധവും നല്‍കുന്നതോടൊപ്പം ഈ സമൂഹത്തെയും ജീവി തവ്യവസ്ഥയെയും അതിലെ അലിഖിതനിയമങ്ങളെയും പരിചയപ്പെടുത്തിക്കെൌ്‌ തന്റെ ജീവിതാനുഭവജ്ഞാനം നല്കിയ ജനസാമാന്യചിത്രണം കൈമാറുന്നു. കുട്ടി യുടെ ആദ്യസമൂഹമായ കുടുംബം, കുടുംബവ്യവസ്ഥകള്‍, അതിലെ പ്രത്യേകത കള്‍, അധികാരസ്ഥാനങ്ങള്‍ തുടങ്ങിയവയെയും ചുറ്റുപാടുകളെയും പരിചയപ്പെടു ത്താനും കുടുംബത്തോട്‌ സമരസപ്പെട്ട്‌ ജീവിക്കാനുള്ള ഉള്‍ക്കരുത്ത്‌ ഉാക്കിയെടു ക്കാനുമുള്ള ശ്രമമാണുള്ളത്‌. “അതിഥി” എന്ന വിവക്ഷയിലൂടെ കുടുംബത്തിന്‌ പുറ മെയും ഒരു ലോകമ എന്ന അറിവും നലകുന്നു. അതത്‌ പ്രാദേശിക സാമുദായിക ഭേദങ്ങളും കാഴ്ചപ്പാടുകളും ചിത്രീകരിച്ചുകൌ നാട്ടുനടപ്പിനെ കുട്ടിയിലേക്ക്‌ ആവാഹിക്കാന്‍ ശ്രമിക്കുന്നു. പണത്തിന്മേലിരുന്നുണ്ണി ചാഞ്ചാട്‌ എന്ന മുതിര്‍ന്നവ രുടെ കാഴ്ചപ്പാടും ആഗ്രഹവും പണത്തിന്‌ സമൂഹം കല്‍പിക്കുന്ന നിലയും വിലയും കൈമാറുന്നതിലൂടെ പണവും പ്രതാപവുമുള്ളവന്‌ സമൂഹം ഉന്നത സ്ഥാനം കല്‍പിക്കുന്നു എന്ന ഏത്‌ കാലഘട്ടത്തിലെയും സംഭവ്യത്തെ വെളിപ്പെടു ത്തുന്നു. വന്നുദിച്ചേ (290) തുടങ്ങി പല താരാട്ടുപാട്ടുകളിലൂടെയും കുട്ടികള്‍ക്ക്‌ പ്രകൃതിയെ പരിചയപ്പെടാനും അതിന്റെ മനോഹാരിതയെ തന്നിലേക്കാവാഹി ക്കാനും സര്‍ഗ്ലാത്മകമനസ്സിനെ രൂപപ്പെടുത്താനുമുള്ള സാഹചര്യമൊരുക്കുകയാ ണ്‌. “എന്റെ മകനു...” തുടങ്ങിയചിലതില്‍ അമ്മയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കുമനുസരിച്ച്‌ കുട്ടിയെ വളര്‍ത്താനുള്ള വ്യധര്രതയും ഗുണഫലം തനിക്ക്‌ തന്നെ ലഭിക്കണമെന്ന സ്വാര്‍ത്ഥതയും തുറന്നു കാട്ടുന്നു എന്നതും വിസ്മ രിക്കത്തക്കതല്ല. കൃത്യമായ വേര്‍തിരിവുകളില്ലാത്ത, എല്ലായിടത്തും സഞ്ചരിക്കുന്ന കുട്ടി യോട്‌ ചുറ്റുപാടുമുള്ള ആപത്തുകളെപ്പററി അറിവ്‌ പകരുന്നതോടൊപ്പം ജീവിത 18 ത്തില്‍ ധാരാളം പരീക്ഷണങ്ങളും അപകടങ്ങളും നേരിടേതായി വരുമെന്ന്‌ മുന്നറി യിപ്പ്‌ നല്കുന്ന ധാരാളം പാട്ടുകളു. “തന്തോയം' എന്ന പാട്ടിലൂടെ തലമുറകളായി ആഗ്രഹിച്ച്‌ പൊരുതിനേടിയ ദൈവസാന്നിദ്ധയമറിഞ്ഞാല്‍ പോറ്റിത്ത്രമ്പാക്കള്‍ വെറും പോയത്തമ്മാരാണ്‌' എന്ന്‌ വിവരിക്കുന്നു. യഥാര്‍ത്ഥ ത്രമ്പാന്‍ ഈശ്വരന്‍ മാത്രമാണ്‌ എന്നും മറ്റുള്ള ത്രമ്പാക്കള്‍ മനുഷ്യരുാക്കിയ വേര്‍തിരിവുകള്‍ ആണ്‌ എന്നും വര്‍ണ്ണിക്കുന്നതിലൂടെ കേരളീയ ചരിത്രപഠനത്തിന്‌ പശ്ചാത്തലമൊരുക്കുന്ന തോടൊപ്പം എന്തിനെയും നേരിട്ട്‌ മുന്നോട്ട്‌ പോകുവാനുള്ള ആഹ്വാനവും നല്കു ന്നു. മണ്ണേ നമ്പി... തുടങ്ങിയ (284, 290, 311, 312, 313) മണ്ണും മരവും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തെയും ആഹാരത്തിനും ജീവിതത്തിനും നിദാന മായ പ്രകൃതിയേയും കുട്ടിയിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു. “പകൃതി യാണ്‌ ജീവജാലങ്ങളുടെയെല്ലാം മാതാവ്‌” എന്ന സങ്കല്പമാണ്‌ ഇത്തരം പാട്ടുക ളുടെ കാതല്‍. പ്രകൃതിയെ സംരക്ഷിച്ചുകെൌ ജീവിക്കണമെന്ന സന്ദേശമാണ്‌ കുട്ടിക്കും ലോകത്തിനും നല്കുന്നത്‌. വേത്‌ വേസമയത്ത്‌ ചെയ്യാതെ ചെയ്യാന്‍ സാധിക്കാതെ നീട്ടിവെക്കുന്നതുമൂലം വന്നണയുന്ന നഷ്ടത്തെ കാണിച്ചുകെഴ്‌ ആലസ്യത്തിലകപ്പെടുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും നേരിടോിവരുന്ന വന്‍വിപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കുന്ന നാടന്‍കുട്ടിപ്പാട്ടുകളു്‌. 'മയപെയ്ത്‌...” എന്ന പാട്ടിലൂടെ പ്രകൃതിപ്രതിഭാസമായ മഴക്ക്‌ കേരളീയജീ വിതത്തിലുള്ള സ്വാധീനശക്തിയെ ബോധ്യപ്പെടുത്തുന്നു. മഴ ജീവിതത്തില്‍ 99 ക്കിയ പുത്തനുണര്‍വ്വും പിന്നീട്‌ നിര്‍ത്താതെ പെയ്തപ്പോള്‍ ഉഠായ ജീവിതദുരി തവും ആവിഷ്ക്കരിക്കുന്നതിലൂടെ ജീവിതത്തിന്റെ ര്‌ മുഖങ്ങളെയും കുട്ടിക്ക്‌ പരി ചയപ്പെടുത്തുന്നു. മഴപ്പാട്ടുകളിലൂടെ കൃഷിയെ അടിസ്ഥാനമാക്കി ഉപജീവനം നട ത്തിയ ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥനയും ആശ്രിതത്വവുമാണ്‌ കൈമാറുന്നത്‌. 'കന്നുപൂട്ടെട' എന്ന കോരനും അമ്മയും തമ്മിലുള്ള സംഭാഷണപ്പാട്ടും കുട്ടികളി ലേക്ക്‌ കാര്‍ഷികവൃത്തിയോടുള്ള താല്പര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ്‌. 'ആലത്തുരെ എന്ന ഒറ്റശ്വാസപ്പാട്ടിലൂടെ പയര്‍ എന്ന ഇടവേളകൃഷിയും കായും കാമ്പും - - എന്നതിലൂടെ പറമ്പിലെ കൃഷികളും “ആലപ്പുഴ...” മാങ്ങകൃഷിയും 'ഒന്നാംനാട്ടീല...' എന്നതിലൂടെ മത്തന്‍, കുമ്പളം തുടങ്ങിയ കൃഷികളും “തെല കെട്ടഴി...” എന്നതിലെ എള്ളുകൃഷിയും ചീരപ്പാട്ട, തകരപ്പാട്ട തുടങ്ങിയവയും എല്ലാം കേരളീയമായ കൃഷി സ്രമ്പദായങ്ങളെയും വിളകളെയും കൃഷി ഉത്സവമാ ക്കിയിരുന്ന ജനതയെയും കുട്ടികളുടെ ജീവിതത്തിലേക്ക്‌ കടത്തിവിടുന്നു. ഒരു വ്യക്തിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും അനിവാര്യമായതും ലളിതവുമായ ഭക്ഷണരീതിയെ പരിചയപ്പെടുത്താനും ഇവ ശ്രമിക്കുന്നു. സ്വയം പര്യാപ്തത യ്ക്കുള്ള ഈര്‍ജ്ജമാണ്‌ ഇതിലൂടെ പകരുന്നത്‌ കാര്‍ഷിക സംസ്കാരത്തെ കുട്ടിക 18 ളിലേക്കു കൈമാറുന്ന ഒരു വിദ്യാഭ്യാസം ഈ പാട്ടുകളില്‍ നടക്കുന്നു. കയറ്റിറക്ക്‌, ഇറ്റവെട്ടി കൊട്ടനെയ്യല്‍, പാറപൊട്ടിച്ച്‌ കിണറ്‌ കുത്തല്‍, സ്വര്‍ണ്ണപ്പണി, ആശാരരിപ്പ ണി, കാലിവളര്‍ത്തല്‍, മീന്‍പിടുത്തം തുടങ്ങി കേരളീയപശ്ചാത്തലത്തിലെ തൊഴി ലുകളെല്ലാം കുട്ടിപ്പാട്ടുകളില്‍ വിഷയീഭവിച്ചിട്ടു്‌. വരും തലമുറക്ക്‌ ഇത്തരം തൊഴി ലുകളുടെ മഹാത്മൃത്തെ വെളിപ്പെടുത്താന്‍ ആവേശം കാണിക്കുന്നതിലൂടെ പരമ്പ രാഗതതൊഴില്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു സാമൂഹൃമനസിനെ ഇവിടെ ദര്‍ശിക്കാം. 'കറുപ്പ്മ്മേ പുള്ളിള്ള' എന്ന പാട്ടിലൂടെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ യാണ്‌ തുറന്ന്‌ കാട്ടുന്നത്‌. ഉപഭോഗസംസ്കാരത്തിനടിമപ്പെട്ട ഇന്നത്തെ മനു ഷ്യന്റെ മാനസികാവസ്ഥയെ വരച്ചുകാണിച്ചുകെ്‌ “'കൈനനയാതെ മീന്‍ പിടി ക്കുക” എന്ന കാഴ്ചപ്പാടിനെ പരിഹസിക്കുന്നു. അധ്വാനിക്കാതെ ലഭ്യമായതിനെ പ രമാവധി ചൂഷണം ചെയ്യുന്നതോടൊപ്പം സഹജീവികളുടെ വേദനയില്‍ സന്തോഷം കത്തുന്ന മനോഭാവത്തെക്കൂടി വെളിപ്പെടുത്തുന്നതിലൂടെ സങ്കുചിതവും സ്വാര്‍ത്ഥപൂര്‍ണ്ണവുമായ സമൂഹത്തില്‍ നിസ്വാര്‍ത്ഥവും ചുഷണവിമുക്തവുമായ ഒരു നവലോകസൃഷ്ടിക്ക്‌ പുതിയ തലമുറയുടെ മനോഭാവത്തെ അനുഗുണമാക്കി യെടുക്കേതു്‌ എന്ന സന്ദേശമാണ്‌ നല്കുന്നത്‌. അത്തരത്തില്‍ ഒരു വിമോചനാഭി ലാഷം തന്നെയാണ്‌ ഈ പാട്ടിന്റെ കാതല്‍. “ഇക്കമ്മലിട്ടപ്പം ഇമ്മാലയിട്ടപ്പം” പോലുള്ള പാട്ടുകളില്‍ സ്ര്തീ, സൌന്ദര്യപ്രതീകങ്ങളായിമാറുന്നു. മുതിരുന്നതോടെ കുട്ടികള്‍ ഈ കാഴചപ്പാടിലുള്ളവരാകുന്നു. ഗോവിന്ദ... എന്ന്‌ തുടങ്ങുന്ന പാട്ടി ലൂടെ “ആരാന്റെ സ്വത്തെടുക്കാമോ” എന്ന ചിന്ത കുട്ടിയില്‍ അംഗുരിക്കുന്നു. ഒരു മുതിര്‍ന്ന കുട്ടിയുടെ ഈ ഭാവപ്രകടനത്തില്‍ അവനില്‍ മുതിര്‍ന്നവര്‍ ഏല്‍പിച്ച വേര്‍തിരിവുകളും വിലക്കുകളും കാണാം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാഴ്ചപ്പാടുകളെ താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ വീക്ഷണം വിശാലമാണെന്നു കാണാം. കാരണം കുട്ടി കള്‍ക്ക്‌ ജീവിതപ്രശ്നങ്ങളെയോ പ്രാരാബ്ധങ്ങളെയോ നേരിടേതില്ലാത്തതുകെഠും ജന്മസിദ്ധമായ ഗോത്രീയതകെറും പ്രകൃതി-മനുഷ്യസ്നേഹം നിഷ്കളങ്കമായി ലഭി ക്കുന്നു. അതിനെ ക്രമേണ സാമൂഹ്യചുറ്റുപാടുകള്‍ക്കനുസൃതമായി ജാതീയതയി ലേക്കും സാമൂഹൃസാമ്പത്തിക ഉച്ചനീചത്വങ്ങളിലേക്കും മാറ്റിയെടുക്കുന്നത്‌ മുതിര്‍ന്നവരുടെ ഇടപെടലുകളാണ്‌. കുട്ടിയിലെ സമത്വചചിന്തയില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന അനുഭവങ്ങളും സ്വാധീനങ്ങളും അന്നത്തെ സാമൂഹ്ൃയരാഷ്ര്രീയസാമ്പ ത്തിക ചുറ്റുപാടുകളില്‍ ഇഴുകിച്ചേര്‍ന്ന്‌ ജീവിക്കേത്‌ അനിവാര്യതയാക്കുന്നു. “വേശങ്ങളായിരം വേദമൊന്ന്‌' എന്ന പാട്ടിലൂടെ എല്ലാവേര്‍തിരിവുകള്‍ക്കമ പ്പുറത്തെ അദ്വൈതതലത്തെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ മനുഷ്യന്‍ ഈശ്വരതുല്യനാകു 18 ന്നത്‌ എന്ന്‌ വെളിപ്പെടുത്തുന്നു. ഈയൊരു കാഴ്ചപ്പാടാണ്‌ കുട്ടിയുടെയും കാഴ്ചപ്പാട്‌. കുട്ടികള്‍ ദൈവജ്ഞരാകുന്നുവെന്ന കവി സങ്കല്പം നാം കതാണല്ലോ (വൈലോപ്പിള്ളി, മാമ്പഴം). നാടന്‍കുട്ടിപ്പാട്ടുകള്‍ പ്രാപഞ്ചിക-(്രകൃതിബോധം പ്രകടിപ്പിക്കുമ്പോള്‍ത്ത ന്നെ- അധ്വാനത്തിന്റെ മഹത്വത്തെ ഉദ്ഘാഷിക്കുകയും കുഴിമടിയന്മാരെ പരിഹ സിക്കുകയും ചെയ്യുന്നു. കൃഷിയെ ഒരു സംസ്കാരമായി കാണുന്നു. തൊഴിലിന്റെ മഹാത്മ്ത്തെ പ്രകീര്‍ത്തിക്കുന്നു. വ്യക്തിസ്വഭാവവൈശിഷ്ട്യങ്ങളെ ഉണര്‍ത്തുന്നു. പ്രകൃതിക്കനുസൃതമായി ലളിതമായി ജീവിക്കാന്‍ പഠിപ്പിക്കുന്നു. വ്യക്തിസമ ത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു. അന്ധവി ശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ചിന്തിക്കുന്നു. അടിച്ചമര്‍ത്തലിനെയും അസ്വാത്ന്ത്ര്യത്തെയും നിരാകരിക്കാനാഗ്രഹിക്കുന്നു. നിരീക്ഷണപാടവവും യുക്തി ചിന്തയും പരിശീലിപ്പിക്കുന്നു. ധര്‍മ്മചിന്തയും സത്യസന്ധതയും വളര്‍ത്തുന്നു. തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. എന്നാല്‍ മുതിര്‍ന്നവരുടെ സൃഷ്ടികളായുള്ള പാട്ടുകള്‍ മിക്കവയും കാഴ്ചപ്പാടുകള്‍, ആശ യം, അറിവ്‌, തൊഴില്‍ തുടങ്ങി ഈ സമൂഹത്തിന്റെ ചിട്ടവട്ടങ്ങളെ കുട്ടിയുടെ ജ്ഞാനമണ്ഡലത്തിലേക്ക്‌ ബോധപൂര്‍വ്വം സിന്നിവേശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നവ യാണ്‌. കുട്ടികളെ തങ്ങളുടെ ജീവിതസങ്കല്പാനുസൃതം മെരുക്കിയെടുക്കാനുള്ള ശ്രമമാണ്‌ ഇവയില്‍ കാണുന്നത്‌. കുട്ടികളുടെ നാടന്‍കുട്ടിപ്പാട്ടുകളില്‍ അവരുടെ ഒരു രാഷ്ട്രസങ്കല്പം ലയിച്ചു കിടക്കുന്നു്‌. നിയമങ്ങള്‍, ജാതി, മതം, ലിംഗഭേദം തുടങ്ങിയവയ്ക്കതീത മായി മനുഷ്യസാൌഹൃദത്തിന്റെയും ജൈവസസ്യലോകത്തോടുള്ള ഐകൃത്തി ന്റേയും ഒരു ലോകം അതിലു. ദര്‍ശനങ്ങളില്‍ ബുദ്ധദര്‍ശനത്തോടാണതിന്‌ ചാര്‍ച്ച. ലോകമേ തറവാട്‌” അഥവാ “സര്‍വ്വേപി സുഖിനഃ സന്തു” എന്ന ജഷിസഹജമായ ഭാവം ശിശുസഹജമാണ്‌. മുതിര്‍ന്നവര്‍ അടിച്ചേല്‍പ്പിക്കുന്ന ലോകത്തിനപ്പുറത്ത്‌ അനുനിമിഷം നവോന്മിഷിതരാകുന്ന കുട്ടികള്‍ സ്വന്തമായി ഒരു ലോകത്തെ സ്വപ്നംകാണുന്നു. ആ ലോകം സര്‍വ്വത്ര്ത്രസ്വത്രന്ത്രമാണ്‌, സ്നേഹ സമൃദ്ധമാണ്‌. ഒരു ഉദാത്തമായ രാഷഫ്ട്രസങ്കല്പത്തിന്റെ ശൈശവാവസ്ഥയാണ്‌ കുട്ടിപ്പാട്ടുകളിലെ ലോകവീക്ഷണത്തിലുള്ളത്‌. “മനുഷ്യനിലെ സഹജമായ നന്മയെ വികസിപ്പിക്കുന്നതിന്‌ അവനെ പ്രാപ്ത മാക്കുന്ന ഒന്നാണ്‌ വിദ്യാഭ്യാസം”* എന്ന കണ്‍ഫ്യൂഷ്യസിന്റെ ചിന്തയും “മനുഷ്യനി ലുള്ള സമ്പൂര്‍ണ്ണതയുടെ ആവിഷ്കാരമാണ്‌ വിദ്യാഭ്യാസം”* എന്ന വിവേകാനന്ദന്റെ അഭിപ്രായവും പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്തിട്ടു. “കുട്ടിയിലും മനുഷ്യനിലുമുള്ള 18 ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമി പ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ്‌ ശരിയായ വിദ്യാഭ്യാസം"* എന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടും “സാര്‍വ്വലാകികസ്നേഹവും ഐകൃവും സാഹോദ രൃവും സാധിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്‌ വിദ്യാഭ്യാസം" 7 എന്ന ടാഗോറിന്റെ അഭി പ്രായവും നിരീക്ഷിച്ചാല്‍ നാടന്‍കുട്ടിപ്പാട്ടിലെ വിദ്യാഭ്യാസരീതിശാസ്ര്രത്തിന്റെ പ്രസക്തി ബോധ്യപ്പെടും. കുറിപ്പുകള്‍ 1. Dundes Allan, Analytic Essays in Folklore, The Hugue Mouton, 1975, p. 226. 2. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍-സങ്കേതങ്ങളും സങ്കല്പനങ്ങളും, ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസ്റ്റ്‌, 1999. 3. എച്ച്‌. കെ. സന്തോഷ്‌, ഫോക്ലോര്‍ വഴിയും പൊരുളും, സംസ്കൃതി പബ്ലിക്കേഷന്‍സ്‌, 1998, പുറം. 64-65. 4. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 9-10 5. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 9-10 6. എരുമേലി പരമേശ്വരന്‍ പിള്ള, വിദ്യാഭ്യാസതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970, പുറം. 9-10 7. ഡോ.ടി.കെ. മുഹമ്മദ്‌, വിദ്യാഭ്യാസം ഭാരതത്തില്‍, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1996. പുറം. 231-237. 19 ഗ്രന്ഥ സൂചി വിഷ്ണുനമ്പൂതിരി, എം.വി. ഡോ. ഫോക്ലോര്‍ അഥവാ ജറാസംസ്കാരം. പ്രഗതി ത്രൈമാസിക, ഫോക്ലോര്‍ പതിപ്പ്‌, 2004. കാരശ്ശേരി, എം.എന്‍., മാച്പിളപ്പാട്‌ കേരളഫോക്ലോര്‍, ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസ്റ്റ്‌, 1997. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റൂട്‌, തിരുവനന്തപുരം, 2006. മഹിമഭട്ടന്‍, വ്യക്തിവിവേകം, കേരളഭാഷാഇന്‍സ്റ്റിറ്റയൂട്ട്‌, തിരുവനന്തപുരം, 1988. അച്യുതന്‍, എം. പ്രൊ. പാശ്ചാത്യസ്ധാഹിത്യവിമരശനം. കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1962. കൃഷ്ണവാരിയര്‍, എന്‍.വി., പചഴങഞ്ചെല്‍ (ചപഞ്ചെ/ത്തെച്ച്റി പഴത്മെ/ാത്‌ പ്രച ഞ്ച, നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം, 1966. പരമേശ്വരയുര്‍, എസ്‌. ഉള്ളൂര്‍, കേരകൂസ്സാഹിത്യചരി/തം, തിരുവിതാംകൂര്‍ സര്‍വ്വകലാ ശാല, 1957. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. നാടോടിഡിജ്തൊനിയം, ഡി.സി. ബുക്സ്‌, കോട്ട യം, 1997. സീന, എന്‍.വി.. കടങ്കഥകള്‍, നാട്ടറിവിന്റെ നിനവ്‌ സി.ആർ.രാജഗോപാലൻ (എ ഡി) നാട്ടറിവുപഠനക്കേന്ദ്രം, തൃശൂര്‍, 1998. രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍, (ദ്ഥവിഡവ്ൃത്തങ്ങളും അവയുടെ ദശഗപരിണമ്മ ഞ്ങളും. കേരളോദയം പ്രസ്‌, തൃശൂര്‍, കൊ.വ. 1105. ശങ്കരപ്പിള്ള, ജി. ശുദ്ധമലയറളശാഖ; സാഹിത്വചര്‍(തം (പസ്ഥഠഗനങ്ങങ്കിലൂടെ, ഡോ. കെ.എം. ജോര്‍ജ്ജ്‌ (എഡി) 1958. മാത്യൂ, ടി.വി. ഡോ. വൃത്തശാസ്(തം കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്‌, തിരുവനന്തപുരം, 1996. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. പഴയപചാട്ടുകള്‍. വാള്യം ഒന്ന്‌. ഡി.സി. ബുക്സ്‌, കോട്ടയം, 2003. ഭരതന്‍, കെ.എം. ഫോക്ലോറും സാഹിത്യവും സാഹിത്യചഠഥനവും ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസ്റ്റ്‌, 2003. കുഞ്ഞുണ്ണി, എന്നിലൂടെ, ഗുരുവായൂര്‍ ശിഖ പബ്ലിക്കേഷന്‍സ്‌, 1985. കുഞ്ചന്‍നമ്പ്യാര്‍, കുഞ്ച/നീനന്്യാരുടെ തുക്ളത്ക്ൃതികള്‍, കേരളസാഹിത്യഅക്കാദ മി, തൃശൂര്‍, 1979. പ്രകാശ്‌, കെ.എസ്‌. ഡോ. ഫോക്ലോറും കവിതയും, കറന്റ്‌ ബുക്സ്‌, കോട്ടയം, 2004. വെട്ടംമണി, പുരാണിക്‌ എന്‍സൈക്നോഫീഡിയ, കറന്റ്‌ ബുക്‌സ്‌, കോട്ടയം, 1988. 193 എഴുത്തച്ചന്‍, /ശ? മഹാഭാഗവതം, വിദ്യാരംഭം പ്രസ്‌ & ബുക്ക്‌ ഡിപ്പോ. ശ്രീമാന്‍ നമ്പൂതിരി, സി. ചുരാണ്(തയം, സ്രമാട്ട്‌ പബ്ലിക്കേഷന്‍സ്‌, തൃശിവപേരൂര്‍, 2000. എഴുത്തച്ചന്‍, അധ്യാത്മരാമായണം കിളിച്ചാട്ട, പ്രൊ. എം.കെ. സാനു (എഡി) മാതൃ ഭൂമി, 2005. പരമേശ്വരന്‍പിള്ള എരുമേലി, വിദ്യാഭ്യാസ്സതത്വങ്ങളും വിദ്യാലയഘടനയും, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1970. മുഹമ്മദ്‌, ടി.കെ. ഡോ. വിദ്യാഭ്യാസം ഭാരതത്തില്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട, തിരു വനന്തപുരം, 1996. കുട്ടികള്‍ക്കുള്ള ആദ്യകാല പരിചരണവും വിദ്യാഭ്യാസവും, സ്റ്റേറ്റ്‌ പ്രൊജക്റ്റ്‌ ഡയ റകടറേറ്റ എസ്‌.എസ്‌.എ. തിരുവനന്തപുരം എന്‍.സി. ഇ.ആര്‍.ടി. രാധാകൃഷ്ണന്‍, എം.എസ്‌. ആധുനിക മലയളവേദിയില്‍ കുട്ടികളുടെ നാടക 60300, ഗവേഷണപ്രബന്ധം, സ്കൂള്‍ ഓഫ്‌ ഡ്രാമ-തൃശൂര്‍, കോഴിക്കോട്‌ സര്‍വ്വകലാശാല, 1993. പൊന്നിറത്താള്‍കഥ. മനുസ്ക്രിപ്റ്റ്‌ ലൈബ്രറി, തിരുവനന്തപുരം, 1954. വ്യാസന്‍-- (ശാമഹാഭാരതം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, (വിവ) ഡി. സി. ബുക്സ്‌, കോട്ടയം, 1981. ഗര്‍ഗാചാര്യര്‍, ഗര്ഗസംഹിത, (ഗര്‍ഗഭാഗവതം) നീലകണ്ഠന്‍ നമ്പീശന്‍ (വ്യാഖ്യാ) കൈരളി പ്രസ്സ്‌, തൃശൂര്‍, 1986. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. നാടനികകളികകും വിനോദങ്ങളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം. സി.പി. ആന്‍ഡ്രൂസ്‌, കായികചരിശ്ലനക്ങള്‍, ആലുവ, 1951. നുജും, എ.ഡോ. കേരളീയതയുടെ നാട്ടറിവ്‌ 2, ഫോക്ലോര്‍ ത്രൈമാസിക, നാട്ട റിവ്‌ പഠനകേന്ദ്രം, തൃശൂര്‍, കണിമംഗലം. സോമന്‍ കടലൂര്‍, കേരളിയതയുടെ നാട്ടറിവ്‌ 2, ഫോക്ലോര്‍ ത്രൈമാസിക, നാട്ട റിവ്‌ പഠനകേന്ദ്രം, തൃശൂര്‍, കണിമംഗലം. മനോജ്കുമാര്‍, പി.എസ്‌. കേരളീയതയുടെ നാട്ടറിവ്‌ 72, ഫോക്ലോര്‍ ത്രൈമാസി ക, നാട്ടറിവ്‌ പഠനക്രേനദ്രം, തൃശൂര്‍, കണിമംഗലം. എം.കെ. ഗുരുക്കള്‍, കലാവിദ്യാവിവരണം, തലശ്ശേരി, 1937. പ്രഭാകരവാരിയര്‍, കെ.ഡോ. ശാന്ത അഗസ്റ്റിന്‍, ആധു നികഭാഷാശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, 1998. പത്മനാഭപിള്ള, ജി. ശ്രീകണ്ഠേശ്വരം, COENIGMICIAI/, നാഷണല്‍ബുക്സ്റ്റാള്‍, 1993. ഗോപാലകൃഷ്ണന്‍, പി.കെ. കേരകൂത്തിന്റെ സാംസ്കാരിക ചരിത്രം. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1987. 194 പ്രേംനാഥ്‌, കേരളത്തിലെ അടിമകള്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 1984. രാഘവവാരിയര്‍, ആര്‍. കേരളിയത ച/രര്‍ി(തമാറനാങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 1990. രാജശേഖരന്‍, പി.കെ. തഅന്ഥനായ ദൈവം. മലയള നോവലിന്റെ M0 21609168300, ഡി.സി.ബുക്സ്‌, കോട്ടയം, 1999. ശ്രീധരമേനോന്‍, എ. കേരക്ചര॥/തം. എസ്‌. വിശ്വനാഥ പ്രിന്റേഴ്‌സ്‌ & പബ്ലിഷേഴ്‌സ്‌, മദ്രാസ്‌, 1997. മലയറളഭഥഛഥപഥനം, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോ-ഓപ്‌. സ്റ്റോഴ്‌സ്‌ ലിമിറ്റഡ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി. കൃഷ്ണപിഷാരടി, ആറ്റൂര്‍, സംഗീതച്ര്ദക, ഗീതാ പ്രസ്‌ ലിമിറ്റഡ്‌, തൃശൂര്‍, 1954. ഭക്തവത്സലറഠെഡ്കി, എന്‍. ഫോക്ലോര്‍ പഠനം, സിഭ്ഥാദ്തതലം, കറന്റ്‌ ബുക്സ്‌, കോട്ടയം, 2004. ഗണേശ്‌, കെ.എന്‍. കേരളത്തിന്റെ ഇനാലെകള്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, 1997. അച്യുതവാര്യര്‍, എസ്‌. പ്രൊ. കേരളസ്സംസ്കാരം. കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്‌, തിരു വനന്തപുരം, 2006. ശ്രീധരമേനോന്‍, എ. കേരളസംസ്കാരം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1982. ബാലകൃഷ്ണന്‍, പി.കെ. ജാതിവ്യവസ്ഥാതിയും കേരള്ചരി/തവും, പൂര്‍ണ പഹബ്ലി ക്കേഷന്‍സ്‌,, 1997. കൊച്ചുനാരായണന്‍, ടി.കെ. (എഡി.) കേരളുവ്ജ്ഞാനകോശം, ദേശബന്ധു പണബ്ലി ക്കേഷന്‍സ്‌, 1987. വിഷണുനമ്പൂതിരി, എം.വി. ഡോ. ഫേകലോര്‍ നിഘു, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, 2000. സുഗതകുമാരി, കൃഷ്ണകവിതകള്‍, ഡി.സി. ബുക്സ്‌, കോട്ടയം, 2008. ബാലകൃഷ്ണന്‍, വി. ലീലാദേവി, ആര്‍. ഡോ. ഹൈദ്ഃവവിജ്ഞാനകോശം, ആര്‍ഷശ്രീ പബ്ലിഷിംഗ്‌ കോ. 2006. രാധിക, സി.ഡോ. കേരള്ചരി/തത്തിമെ അവിസ്മരണിയസസംഭവക്ങശി, ഡി.സി. ബുക്സ്‌ കോട്ടയം, 2008. വ്യാസന്‍, (ശാമദ്‌ ഭാഗവതം മുലം രഠംഭാഗം, ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകര ണം, 2002. സോമന്‍, പി.ഡോ. ഫോക്ലോര്‍ സംസ്കാരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവന ന്തപുരം, 2004. രാജരാജവര്‍മ്മ, എ.ആര്‍, കേരകള്ചാണിനിയം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1969. 195 ആര്‍. സി.കരിപ്പത്ത്‌ (എഡി) നാട്ടറിവ്‌ നസ്ധുചിക, പയ്യന്നൂര്‍ നഗരസഭ. ജനകീയാസൂത്ര ണം, 2001-2002. ശങ്കരക്കുറുപ്പ്‌, ജി. ജിയുടെ തെരത്തെടുത്ത കവിതകള്‍, ഡി.സി. ബുക്സ്‌, കോട്ട യം, കൃഷ്ണപിള്ള, എന്‍. കൈരളിയുടെ കഥ, ഡി.സിബുക്സ്‌, കോട്ടയം, 2005. കോവുണ്ണി നെടുങ്ങാടി, കേരകുകനമുദ] രാമകൃഷ്ണ അച്ചുകൂടം. കോഴിക്കോട്‌, 1930. രാജരാജവര്‍മ്മ എ.ആര്‍. വൃത്തമഞ്ജരി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം, 1999. ശ്രീമതി ലീലാ ഓംചേരി, കേരള സംഗതം, കലാകൌമുദി, ലക്കം 129, 1978. വാധ്യാര്‍, കെ.കെ. വ്ൃത്തവിചാരം, എന്‍.ബി. എന്‍. ബുകസ്ത്റാര്‍, കോട്ടയം, 1967. നമ്പ്യാര്‍, എ.കെ. ഭാഘഥസ്സമിതി മെയ്‌ 1977, ലക്കം. 5. ഗോദവര്‍മ്മ കെ.ഡോ. കേരകൂഭാഷാ വിജ്ഞാന?യം, തിരുവിതാംകൂര്‍ സര്‍വ്വകലാശാ ല, 1951. കൃഷ്ണപിള്ള എന്‍. പ്രൊ. ഭാഹഫ്ഥാസ്ാഹിത] ജനുവരി, 1977 ലക്കം. 1. നാരായണപ്പണിക്കര്‍, ആര്‍. കേരക്ടരാഷാസ്ധപാഥഹിത്യചരി(തം, മോഡല്‍ പ്രസ്സ്‌, ചാല തിരുവനന്തപുരം, കൊ.വ. 1124, ഭാഗം. 2. രാഘവന്‍ പയ്യനാട്‌, ഫോക്ലോര്‍ സങ്കേതങ്ങളും സങ്കച്ചനങ്ങളും, ഫോക്ലോര്‍ ഫെലോസ്‌ ഓഫ്‌ മലബാര്‍ ട്രസ്റ്റ്‌, 1999. സന്തോഷ്‌, എച്ച്‌.കെ. ഫോക്ലോര്‍, വഴിയും ചൊരുകും, സംസ്കൃതി പബ്ലിക്കേ ഷന്‍സ്‌, 1998. ഭാസ്കരനുണ്ണി, പി. പത്തെൊവ്മതറം നുറ്റാ/ലെ കേരകൂം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 2000. മധുവാസുദേവന്‍, സംഗതാസ്ധ/ാദനം. കേരളസംസ്ഥാന സാക്ഷരതാമിഷന്‍ അതോ റിറ്റി, തിരുവനന്തപുരം, 2001. രാജന്‍ ഗുരുക്കള്‍, കേരക്ചര്‍/(തം, വള്ളത്തോള്‍ വിദ്യാപീഠം, 1992. ബാലകൃഷന്‍, ബി.ഡി., നാരായണപിള്ള, കെ.എസ്‌. ശങബ്ദസാഗരം, ഡി.സി. ബുക്‌സ്‌, കോട്ടയം, 1991. രാമലിംഗം പിള്ള, ടി. ഇംഗ്ല ിഷ൧ഇംഗ്ല"ഷ-മലയാളം റ77ഘു, ഡി.സി. ബുക്സ്‌, കോട്ട യം, 2002. കരീം സി.കെ. ചരി/തവി്ചരം, തിരുവനന്തപുരം, ചരിത്ര പബ്ലിക്കേഷന്‍, 1984. ഗുര്‍ട്ട്‌, ഹെര്‍മന്‍ ഡോ. കേരകൂച്ഛഴമ, കോഴിക്കോട്‌ മാതൃഭൂമി പ്രിന്റിംഗ്‌ ആന്റ്‌ പബ്ലി ഷിംഗ്‌ കമ്പനി, 1996. 196 ചുമ്മാര്‍ ചുന ഡോ. കറുത്ത കലകള്‍, കോഴിക്കോട്‌ സംസ്കൃതി പബ്ലിക്കേ ഷന്‍സ്‌, 1982. ദാമോദരന്‍, നെട്ടൂര്‍, ആദിവാസ്ധികളുടെ കേരക്ം, കോട്ടയം, നാഷണല്‍ ബുക്സ്‌, 1974. വിശ്വംഭരന്‍, കിളിമാനൂര്‍, പ്രൊഫ. കേരളന്വംസ്കാരദരീശനം, കിളിമാനൂര്‍, കാഞ്ചന ഗിരി ബുക്സ്‌, 1990. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. (എഡി) ജിവിതവും സംസ്കാരവും ഭാഗം 3. കണ്ണൂര്‍, കേരള ഫോക്ലോര്‍ അക്കാദമി, 2003. വിഷ്ണുനമ്പൂതിരി, എം.വി. ഡോ. കേരളത്തിലെ നാടോടി വിജ്ഞാനിയത്തിനൊരു മുഖവുര, കോട്ടയം എന്‍.ബി.എസ്‌. 1979. സ്കറിയ സക്കറിയ (എഡി) 200 വര്ഷത്തെ കേരകളം-ചില അറിവടയാളങ്ങള്‍, ചങ്ങനാശ്ശേരി താരതമൃയപഠനസംഘം. ഗോപിനാഥപിള്ള എന്‍.ആര്‍. മരുമക്കത്തായവും തേവികിച്ചിയും, ഭാഷാപോഷിണി 4, 4(ഡിസം. 1980- ജനു 1981) 20. നമ്പൂതിരിപ്പാട്‌, ഇ.എം.എസ്‌. കേരളം മലയളികളുടെ മാത്ൃഭൂമ, തിരുവനന്തപുരം സെക്കന്റ്‌ എഡി. കേരള ഗ്രന്ഥശാലാ സംഘം. അച്യുതന്‍, ടി.കെ. ഭാഷക്ക്‌] ഡി.സി. ബുക്‌സ്‌, കോട്ടയം, 2003. കുമാരന്‍, വയലേരി, ഡോ. കുറിച്യരുടെ പാട്ടുകളും നാടന്‍പാട്ടുകളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റയൂട്ട തിരുവനന്തപുരം, 1993. ജോസഫ്‌ ഇടമറുക്‌, കേരളസ്സംസ്കാരം, വിദ്യാര്‍ത്ഥിമിത്രം, ബുക്ക്‌ ഡിപ്പോ, കോട്ട Mo, 1971. നാരായണപ്പണിക്കര്‍, കാവാലം, കേരകൂത്തിലെ നാടോടിസംസ്‌കാരം. നാഷണല്‍ ബുക്സ്റ്റാള്‍. ഗോവിന്ദവര്‍മ്മരാജ, ഇ.കെ. കുക്ടിപ്പഠടുകള്‍, കുരുടിച്ചാട്ുകള്‍, കു?ലും കുഴിയിലും വിഴച്ഛാട്ടുകള്‍, ഗുരുവായൂരപ്പന്‍, കോളേജ്‌ മാഗസിന്‍, 1998-99. രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍, സ്മസ്തകേരകുസാഹിത്യചരിഛ്മ്ത്‌ ത്രൈമാസിക, പ ുസ്തകം ഒന്ന്‌ ലക്കം മൂന്ന്‌. 197 BIBLIOGRAPHY Dundes Allen. Interpreting Folklore, Bloomingtor Indiana University Press, 1980. William R. Bascom. The Study of Folklore, Dundes Allen (Ed), Prentice Hall, 1965. Vtely Francis Lee, Folk Literature, An Operational Definition. Journal of American Folklore, 1961. William R. Bascom, Verbal Art, Journal of American Folklore, 1955. Ben Amose Dan, Journal of American Folklore, 1971. Carvalo Neto, Paulode. The Concept of Folklore (Trans.) University of Miami Press Florida, 1971. Muller Max. Lips from a Furman Workshop, Vol. II, London, 1968. Richard M. Dorson, Folklore and Folklife, University of Chicago Press, Chicago, 1972. Durgabhagavati, An outline of Indian Folklore, Bombay, 1958. Sigmond Fruid, Jokes and their relation to the unconscious, Editors note Tr. James Strachey, New York, 1983. Bowra CM. Primitive Songs, Menter Books, London, 1963. Dundes Allen, The Study of Folklore, New Jersey, England, Wood Cliffs, Prentice Hall, 1977. Bogs, R.S. Leach Maria (Ed) Standard Dictionary of Folklore mythology and legand trends and funds, Wagnalls Company, 1934. Taylor Archer, Dundes Allen (Ed) Folklore and the student of literature. The study of Folklore, 1965. Dundes Allen, Essays in Folkloristics, Meerut, Folklore Institute, 1978. Pillai, N.P. Dr. Pillai K.S. Dr. and Sulochana K. Nair, Psychological Foundation of Education, Kalaniketan, Thiruvananthapuram, 1969. 198 Elizabath B. Hurlock, Development Psychology — a life span approach. Tata McGraw Hill Publishing Company, New Delhi, 1981. Jean Piaget, Development and Learning, Readings in Child Behaviour and Development. Edited by Celiastandler Faith Standler, Harcourt Brance Jovanovich Inc. USA, 1972. Robert J. Watson, Henry Clay Lingram, Psychology of the Childhood and Adolescent, Macmillan Publishing Co-Line 886-Third Avenue, new York, USA, 1972. John Lewis, Anthropology Made Simple, Culcutta, 1984. The Encyclopidia of Religion. Misci. Elicida Vol. V, New York, 1987. Tara Ali Baig ‘Our Children’, New Delhi, 1979. Kenneth Bailey, The Hamlyn Junior Encyclopedia, England, 1986. Lefebvre Henri. The Production of Space (Trans.) Donald Nicholsan- smith. Cambridge Blackwell, 1991. Anandakrishna Iyyer, L.K., The Cochin Tribes and Castes, Madras and Higginbothams, 1909. Mark-Aug-Nonplaces, 1995. Foucalt, Michel, ‘Specialised Power, Heteropia and Examples’ /ACD 1999, 24 May 2005>httpwww.eng fin, edu to/ literary criticism post modern urban/ foucault heterotopia-html> Mumford Lewis, The Story of Utopias, New York, Viking Press, 1962. William R. Bascam Folklore and Anthropology, Journal of American Folklore, Vol. I, 1953. Vermon Arnold, Vedic Metre in the Historical Development, Motilal Benarsidass Bungalore Road, Jawahar nagar, Delhi 7. Parede Americo and Richard Bauman. ‘Towards New Perspective in Folklore, University of Texas Press, 1975. Pattanayak D.P. ‘Indian Folklore’ Central Institute of Indian Languages, Mysore. Prajesh Banerji, Dance of India, Allahabath, 1942. 199 200 ആവേദകസൂചി ആവേദകരുടെ പേര, പ്രദേശം, ജില്ല, വയസ്സ്‌ എന്നീ ക്രമത്തിലാണ്‌ നല്‍കിയിട്ടുള്ള ത്‌. കെ.വി.ശ്രീധരന്‍, മുക്കം, കോഴിക്കോട്‌, 68 ഉണ്ണിക്കുറുപ്പ്‌ മാസ്റ്റര്‍, ഉളേള്യരി, കോഴിക്കോട്‌, 67 കൊച്ചുനാരായണപിള്ള, വെഞ്ഞാറമൂട്‌, തിരുവനന്തപുരം, 78 രമേശന്‍ കാവില്‍, മേലടി ബി.ആര്‍.സി., കോഴിക്കോട്‌, 45 പരമേശ്വരന്‍ നമ്പൂതിരി, കൊടക്കാട്‌, കാസര്‍ഗോഡ്‌, 75 രാമചന്ദ്രന്‍ മാസ്റ്റര്‍, ഓമാനൂര്‍, മലപ്പുറം, 45. വി.കെ. സോമശേഖരന്‍, അന്നൂര്‍, കണ്ണൂര്‍, 65. ശ്രീധരന്‍ കുട്ടമത്ത്‌, പയ്യന്നൂര്‍, കണ്ണൂര്‍, 82. രവീന്ദ്രന്‍ മാസ്റ്റര്‍, ചേര്‍ത്തല, ആലപ്പുഴ, 62. അശോകന്‍ മാസ്റ്റര്‍, കോഴിക്കോട്‌, 40 കൃഷ്ണന്‍ മാസ്റ്റര്‍, തോട്ടംമന, വടശ്ശേരി, പാലക്കാട്‌, 70. മറിയാമ്മച്ചേടത്തി, (എസ്‌.ഡി. കോളേജ്‌), കോട്ടയം, 75. പരമേശ്വരന്‍ നമ്പൂതിരി, ഷോളയൂര്‍, കാസര്‍ഗോഡ്‌, 72. ആര്‍.സി. കരിപ്പത്ത്‌, പയ്യന്നൂര്‍, കണ്ണൂര്‍, 66. സിവിക്‌ കൊടക്കാട്‌, കൊടക്കാട്‌, കാസര്‍ഗോഡ്‌, 78. രാധടീച്ചര്‍, ഗുരുവായൂര്‍, തൃശൂര്‍, 52. പി.കെ. സതീശന്‍, തളിപ്പറമ്പ്‌, കണ്ണൂര്‍, 42. ടി.ടി.ജി. നമ്പൂതിരി, മാതമംഗലം, കണ്ണൂര്‍, 78. ഉമാദേവി അന്തര്‍ജ്ജനം, താമരശ്ശേരി, കോഴിക്കോട്‌, 90. രാമചന്ദ്രന്‍ പി., ആലുവ, എറണാകുളം, 78. ആയിഷ, കുറ്റിപ്പാല, മുക്കം, കോഴിക്കോട്‌, 90. കുഞ്ഞുണ്ണിമാഷ്‌, കൊടുങ്ങല്ലൂര്‍, തൃശൂര്‍, 80. ഭാസ്‌കരന്‍ മാസ്റ്റര്‍, (മുക്കം ഭാസി), കോഴിക്കോട്‌, 78. അയ്യപ്പന്‍ വൈദ്യര്‍, കാരശ്ശേരി, കോഴിക്കോട്‌, 90. വി.കെ. ചന്ദ്രശേഖരന്‍, കൊളായിത്താഴം, കോഴിക്കോട്‌, 82. ദേവകി അന്തര്‍ജ്ജനം, താമരശ്ശേരി, കോഴിക്കോട്‌, 85. അസീസ്‌ തരുവണ, തരുവണ, വയനാട്‌, 35. സുഭാഷ്‌ വയനാട്‌, കനവ്‌, വയനാട്‌, 30. കൊറ്റി കിഴക്കുമ്പാടം, മുക്കം, കോഴിക്കോട്‌, 75. സരോജിനി, ചാത്തമംഗലം, കോഴിക്കോട്‌, 78. 202 ജാനു മുക്കം, കോഴിക്കോട്‌, 65. ശ്രീദേവി, ഇരിഞ്ഞാലക്കുട, തൃശൂര്‍, 52. മനോജ്‌ കച്ചേരി, മുക്കം, കോഴിക്കോട്‌, 35. അബൂബക്കര്‍ മ്മൈത, അരീക്കോട്‌, മലപ്പുറം, 58. ചന്ദ്രന്‍മാഷ്‌, മണാശേരി, കോഴിക്കോട്‌, 55. കൃഷ്ണന്‍ കെ.കെ. മൈത്ര, അരീക്കോട്‌, മലപ്പുറം, 48. അമ്മിണി അമ്മാളു, കുന്നുമ്മല്‍, കോഴിക്കോട്‌, 76. ജാനകി അമ്മ ഉളേജ്യരി, കോഴിക്കോട്‌, 60. ചെറിയകീരന്‍ കിഴക്കുമ്പാടം, മുക്കം, കോഴിക്കോട്‌, 78. ജയച്ര്ദ്രന്‍ മാസ്റ്റര്‍, മേലടി ബി.ആര്‍.സി., കോഴിക്കോട്‌, 45. തങ്കമണി കൊറ്റങ്ങല്‍, മാസ്റ്റ കോഴിക്കോട്‌, 70. പ്രസീദ എം.യു, വടകര ഫോക്ലോര്‍ സ്റ്റഡിസെന്റര്‍, കോഴിക്കോട്‌, 20. അമ്മു ഗുരുവായൂര്‍, തൃശൂര്‍, 18. വത്സലകുമാരി മൂഴിക്കല്‍, കോഴിക്കോട്‌, 50. ചിന്നു, കുത്തുപറമ്പ്‌, മലപ്പുറം, 80. ഗിരീഷ്‌ മാസ്റ്റര്‍, കൊഴക്കൂട്ടൂര്‍ എ.യു.പി. സ്‌കൂള്‍ മലപ്പുറം, 28. സരസ്വതി ചാത്തമംഗലം, കോഴിക്കോട്‌, 70. ആത്മജ പി.എം. ഓമശ്ശേരി, കോഴിക്കോട്‌, 6 മനോമോഹനന്‍ പി.എസ്‌. ചാത്തമംഗലം, കോഴിക്കോട്‌, 44. ജമീല കൊഠോട്ടി, മലപ്പുറം, 58. നിത എന്‍.നായര്‍, വെസ്റ്റ്‌ മാമ്പറ്റ, കോഴിക്കോട്‌, 14. ആതിര എം., കൈടാപ്പില്‍, കോഴിക്കോട്‌, 15. ബേബി ശാലിനി, പൊറ്റശ്ശേരി, കോഴിക്കോട്‌, 13. ചന്ദ്രിക, ആലുവ, എറണാകുളം, 55. ശ്രീജ വേഴപ്പറമ്പ്‌, എറണാകുളം, 25. ലീല അങ്ങാടിപ്പുറം, മലപ്പുറം, 60. തമ്വംഗി തമ്പുരാട്ടി, പന്തളം, പത്തനംതിട്ട, 65. ഉമാദേവി അന്തര്‍ജ്ജനം, മുത്തേരി, കോഴിക്കോട്‌, 86. കൃഷ്ണന്‍ മാസ്റ്റര്‍, എടക്കാട്‌, കോഴിക്കോട്‌, 44. ചിന്നു, തിരൂര്‍, മലപ്പുറം, 57. രാധാമണി ചൂലൂര്‍, കോഴിക്കോട്‌, 51. തിരുവാതിരന്‍, മൈലക്കല്‍, പത്തനംതിട്ട, 52. സോമന്‍, മൈലക്കല്‍, പത്തനംതിട്ട, 48. കമല, ബേപ്പൂര്‍, കോഴിക്കോട്‌, 60. കൊറ്റി, കരിപ്പത്തുചാല്‍, മലപ്പുറം, 80. കൊച്ചുവേലു, വെഞ്ഞാറമൂട്‌, തിരുവനന്തപുരം, 62. 203 ശ്യാംദാസ്‌, കയ്യേരിക്കല്‍, കോഴിക്കോട്‌, 13. സ്വരാജ്‌, മുക്കം, കോഴിക്കോട്‌, 38. കാളിദാസ്‌, മേപ്പള്ളി, മുക്കം, കോഴിക്കോട്‌, 5. രൂപേഷ്‌ കെ. മാരാര്‍, പോലൂര്‍, കോഴിക്കോട്‌, 33. മോഹനകൃഷ്ണന്‍, മഞ്ചേരി, മലപ്പുറം, 36. നാരായണന്‍, അരീക്കോട്‌, മലപ്പുറം, 42. ജയച്ര്ദ്രന്‍ മാസ്റ്റര്‍, ബാലുശ്ശേരി, കോഴിക്കോട്‌, 41. വാസുദേവ്‌, താമരശ്ശേരി, കോഴിക്കോട്‌, 10. സുദര്‍ശന്‍ വിഷ്ണുപുരം, കോഴിക്കോട്‌, 32. ധനീഷ്‌ വിഷ്ണുപുരം, കോഴിക്കോട്‌, 34. ദീപ, കെ.കെ. വടശ്ശേരി, പാലക്കാട്‌, 26. ഭാനുമതിയമ്മ, ഭംഗിപുരം, കോഴിക്കോട്‌, 76. ഒ.ടി. പാര്‍വ്വതി, മുത്തേരി, കോഴിക്കോട്‌, 58. കെ.പാര്‍വ്വതി, ഓമശ്ശേരി, കോഴിക്കോട്‌, 74. മേരി ടീച്ചര്‍, പാല, കോട്ടയം, 60. ആനന്ദ്‌ പി.എം. ഓമശ്ശേരി, കോഴിക്കോട്‌, 11. ദേവനാരായണന്‍, ചാത്തമംഗലം, കോഴിക്കോട്‌, 6. അമ്മിണി, കൊയിലാി, കോഴിക്കോട്‌, 12. ജയലക്ഷ്മി, മായനാട്‌, കോഴിക്കോട്‌, 32. ഗംഗം പറപ്പൂര്‍, മലപ്പുറം, 75. സൂര്യ സി. പത്തനാപുരം, മലപ്പുറം, 18. ബിന്ദു കെ. വെസ്റ്റ്‌ മാമ്പറ്റ, കോഴിക്കോട്‌, 35. ജീജ പറപ്പൂര്‍, മലപ്പുറം, 46. അഞ്ജന മാമ്പറ്റ, കോഴിക്കോട്‌, 6. ശ്രീക്കുട്ടി, താമരശ്ശേരി, കോഴിക്കോട്‌, 13. അനഘ, ഓമശ്ശേരി, കോഴിക്കോട്‌, 18. നാരായണന്‍ മാസ്റ്റര്‍, അരീക്കോട്‌, മലപ്പുറം, 68. ചിത്തു, കയ്യിട്ടാപ്പൊയില്‍, കോഴിക്കോട്‌, 17. ദേവകി, ഉഗ്രപുരം, മലപ്പുറം, 66. ഗീത, വെഞ്ഞാറമൂട്‌, തിരുവനന്തപുരം, 20. ആമിന, അമ്പലക്കി, കോഴിക്കോട്‌, 42. പ്രസന്ന, തൃക്കിടീരി, പാലക്കാട്‌, 36. ഗിരീഷ്‌, അരീക്കാട്‌, കോഴിക്കോട്‌, 32. ശാന്ത മടപ്പള്ളി, കോഴിക്കോട്‌, 63. അഞ്ജു നിലമ്പൂര്‍, മലപ്പുറം, 37. ശശിമാസ്റ്റര്‍, ചേവായൂര്‍ ബി.ആര്‍.സി., 40. 204 രാജേഷ്‌ ഒ.ടി. മുത്തേരി, കോഴിക്കോട്‌, 33. അര്‍ജ്ജുന്‍ പി. വെസ്റ്റ്‌ മാമ്പറ്റ, കോഴിക്കോട്‌, 14. ശ്രീകാന്ത്‌ പയ്യന്നൂര്‍, കണ്ണൂര്‍, 35. പെണ്ണുടി, ചോലക്കല്‍, മലപ്പുറം, 75. വാസുദേവന്‍ അരീക്കോട്‌, മലപ്പുറം, 42. അനീഷ്‌, അരീക്കോട്‌, മലപ്പുറം, 24. ഉണ്ണിനാരായണന്‍ നമ്പൂതിരി, വാഴാസ്റ്റ, കോഴിക്കോട്‌, 63. ദേവകി അന്തര്‍ജ്ജനം, വാഴാസ്റ്റ, കോഴിക്കോട്‌, 92. ആനന്ദ്‌ കൃഷ്ണ എന്‍, നിലമ്പൂര്‍, മലപ്പുറം, 16. ഗായ്ത്രി അരീപ്പറ്റ, വയനാട്‌, 14. കണ്ണന്‍, തൃക്കടീരി, പാലക്കാട്‌, 10. മേരിട്ടീച്ചര്‍ അയര്‍കുന്നം, കോട്ടയം, 60. രമണി, തിരുവമ്പാടി, കോഴിക്കോട്‌, 40. ഭാനുമതിയമ്മ, കൊല്ലം, 76. ശ്രീദേവി, ആലുവ എണറാകുളം, 53. ദേവകി, മാതമംഗലം, കണ്ണൂര്‍, 65. സരസ്വതി ഗുരുവായൂര്‍, തൃശൂര്‍, 68. ദിലീപ്‌ വി.കെ. അങ്ങാടിപ്പുറം, മലപ്പുറം, 29. വിനീത്‌ പി. പത്തനാപുരം, മലപ്പുറം, 16. നാരായണന്‍ മാസ്റ്റര്‍, മുക്കം, കോഴിക്കോട്‌, 66. ആത്തു മുക്കം, കോഴിക്കോട്‌, 12. വി.സി. വാസു ചെമ്പക്കോട്‌, കോഴിക്കോട്‌, 60. വിജീഷ്‌ പത്തനാപുരം, മലപ്പുറം, 21. ആദര്‍ശ്‌, മുക്കം, കോഴിക്കോട്‌, 12. വേലുക്കുട്ടി, കച്ചേരി, കോഴിക്കോട്‌, 76. ചിരുത, പഴേടത്ത്‌, കോഴിക്കോട്‌, 66. അച്യുതന്‍ മാസ്റ്റര്‍, കയ്യിട്ടാപൊയില്‍, കോഴിക്കോട്‌, 82. ഈശ്വരിയമ്മ, കൊല്ലം, 72. സായി നിവേദിത, പത്തനാപുരം, മലപ്പുറം, 20. ആദര്‍ശ്‌, ഓമശ്ശേരി, കോഴിക്കോട്‌, 13. മനീഷ കെ. പത്തനാപുരം, മലപ്പുറം, 16. സ്വപ്ന, ചാത്തമംഗലം, കോഴിക്കോട്‌, 32. സാവിത്രി, സുല്‍ത്താന്‍ബത്തേരി, വയനാട്‌, 52. അപ്പുട്ടി, കെട്ടില്‍, മുക്കം, കോഴിക്കോട്‌, 66. പവിത്രമണി, മല്ലിശ്ശേരി, കണ്ണൂര്‍, 42. ശങ്കരന്‍ മ്രൈര്ര, മലപ്പുറം, 37. 205 പോക്കുട്ടി മുക്കം, കോഴിക്കോട്‌, 68. ശ്രീലത ഓര്‍ക്കാട്ടേരി, കോഴിക്കോട്‌, 38. രാംദാസ്‌, താമരശ്ശേരി, കോഴിക്കോട്‌, 25. വിജയമ്മ ആലപ്പുഴ, 58. രാമദാസ്‌, തിരുവനന്തപുരം, 26. ഏട്ടനുണ്ണി രാജ, തിരുവണ്ണൂര്‍കോവിലകം, കോഴിക്കോട്‌, 60. വീണ, തിരുനാവായ, മലപ്പുറം, 38. ത്രേസ്യാമ്മ നെടുങ്കം, ഇടുക്കി, 82. അഞ്ജുഷ കള്ളംതോട്‌, കോഴിക്കോട്‌, 12. അംഗിത്‌ കെട്ടാങ്ങല്‍, കോഴിക്കോട്‌, 10. രാജ്രേനദ്ദന്‍ മെഡിക്കല്‍കോളേജ്‌, കോഴിക്കോട്‌, 48. ഹേമ, തലശ്ശേരി, പാലക്കാട്‌, 32. കുസുമകുമാരി, കൊല്ലം, 52. ഗാരി, മാങ്കാവ്‌, കോഴിക്കോട്‌, 70. സുധ ചേവായൂര്‍, കോഴിക്കോട്‌, 20. പ്രസാദ്‌ വടകര, കോഴിക്കോട്‌, 25. ആര്യ കല്ലുരുട്ടി, കോഴിക്കോട്‌, 40. മാനവേദന്‍ രാജ, മഞ്ചേരി, മലപ്പുറം, 65. ഗീതാമണി ചോക്കൂര്‍, കോഴിക്കോട്‌, 38. കുഞ്ഞുമോന്‍ നീര്‍ക്കുന്നത്ത്‌, പാല, കോട്ടയം, 70. മിനി തൃ്രയൂര്‍, മലപ്പുറം, 38. നിഖില്‍കൃഷ്ണന്‍, പത്തനാപുരം, മലപ്പുറം, 15. തീര്‍ത്ഥദാസ്‌, ആനയാംകുന്ന്‌, കോഴിക്കോട്‌, 12. അനുശ്രീ, ഏഴിമല, കോഴിക്കോട്‌, 14. തങ്കമ്മ ആനപ്പാറ, കോഴിക്കോട്‌, 50. കരുണാകരന്‍, മുക്കം, കോഴിക്കോട്‌, 78. കൊറ്റി, കരിപ്പത്തുകുന്ന്‌, മലപ്പുറം, 84. ശിവജ്യോതി, നെടുങ്കം, ഇടുക്കി, 24. ലീലാമ്മ അയര്‍കുന്നം, പാല, കോട്ടയം, 55. കാന്തിമതി ടീച്ചര്‍, തൃശൂര്‍, 66. കോമളവല്ലി, മണ്ണാശ്ശേരി, കോഴിക്കോട്‌, 46. കൃഷ്ണപ്രഭ കോട്ടക്കല്‍, മലപ്പുറം, 33. ശാരദ ഓര്‍ക്കാട്ടേരി, കോഴിക്കോട്‌, 70. ച്ന്ദ്രികത്തമ്പുരാട്ടി, പന്തളം, പത്തനംതിട്ട, 65. ചെറിയേത്‌, അരീക്കോട്‌, മലപ്പുറം, 78. കുഞ്ഞാമുട്ടി, മ്മൈത, മലപ്പുറം, 70. 206 പ്രശോഭ്‌, ചങ്ങരോത്ത്‌, കോഴിക്കോട്‌, 18. അഥീന, അഗസ്ത്യന്‍മുഴി, കോഴിക്കോട്‌, 12. അലീന, അഗസ്ത്യന്‍മുഴി, കോഴിക്കോട്‌, 12. ഇന്ദിര, മൈത്ര, മലപ്പുറം, 52. മനേഷ്‌, ഉറവ്‌, കൊല്ലം, 26. വേണു, ആലപ്പുഴ, 48. തങ്കമ്മ, ഉതിമൂട്‌, ഇടുക്കി, 62. വിഷ്ണു അരിക്കുളം, കൊയിലാി, കോഴിക്കോട്‌, 42. അഖില്‍ വേണുഗോപാല്‍, കയ്യേരിക്കല്‍, കോഴിക്കോട്‌, 15. ആദിഷ്‌, മാമ്പറ്റ, കോഴിക്കോട്‌, 15. കേലു, കച്ചേരി, കോഴിക്കോട്‌, 75. പെണ്ണവ, പെരുവ, ഇടുക്കി, 48. ജമീല, എടവണ്ണപ്പാറ, മലപ്പുറം, 56. പാത്തുമ്മ, പന്നിക്കോട്‌, മലപ്പുറം, 72. കണ്ണന്‍, ഉറകുന്ന്‌, പത്തനംതിട്ട, 58. ചേക്കാമു, അരീക്കോട്‌, മലപ്പുറം, 75. അഹമ്മദ്‌ മാസ്റ്റര്‍, കാരശ്ശേരി, കോഴിക്കോട്‌, 45. അരുണ്‍ലാല്‍, ബാലുശ്ശേരി, കോഴിക്കോട്‌, 35. ദേവി, ചേര്‍ത്തല, ആലപ്പുഴ, 52. ഉമ, തൃശൂര്‍, ഗുരുവായൂര്‍, 24. ഗൌതം, കയ്യിട്ടാപൊയില്‍, കോഴിക്കോട്‌, 15. നിര്‍മ്മല താമരശ്ശേരി, കോഴിക്കോട്‌, 40. ഷ്വീജ, റാന്നി, പത്തനംതിട്ട, 38. അപ്പു, മ്മെത, മലപ്പുറം, 12. സബിത, ചേവായൂര്‍, കോഴിക്കോട്‌, 34. ശശിമാസ്റ്റര്‍, ചേവായൂര്‍, കോഴിക്കോട്‌, 36. 207 പഠനഭൂമിക Kasaragod : Kozhikode Malappuram Palghat Kottayam - ep omen | f J -