വിമര്‍ശനത്തിമല്‍ ലാവബ്യശാസ്ത്രം : ഒക. ലി. അപ്്മള്‍ കൃതികകള ആധാരമാകി ദന] ണം കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാള- കേരളപഠനവിഭാഗത്തില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍ഷിക്കുന്ന പ്രബന്ധം ആര്യാസുരേന്ദ്രന്‍ ആര്‍. Da മലയാള - കേരളപഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല 2022 THE ETHOLOGY OF CRITICISM — AN INQUIRY BASED ON THE WORKS OF K.P.APAN Thesis submitted to the university of Calicut for the Award of the Degree of Doctor of Philosophy ARYASURENDRAN R. ki 7s F RS SA DEPARTMENT OF MALAYALAM & KERALA STUDIES UNIVERSITY OF CALICUT 2022 ഡോ. എസ്‌. ശ്രീകുമാരി പ്രൊഫസര്‍ മലയാള വിഭാഗം പ്രൊവിഡന്‍സ്‌ വിമന്‍സ്‌ കോളേജ്‌, കോഴിക്കോട്‌ (ഗവേഷണ മാര്‍ഗ്ഗദര്‍ശി) മലയാള കേരള പഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല സാക്ഷ്യ പ്രതം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ പി.എച്ച്‌.ഡി. ബിരുദത്തിനുവേ 1 ആര്യാസുരേന്ദ്രന്‍. ആര്‍., സമര്‍പ്പിക്കുന്ന ““വിമര്‍ശനത്തിന്റെ ലാവണൃശാസ്ത്രം - കെ. പി. അപ്പന്റെ കൃതികളെ ആധാരമാക്കി ഒരന്വേഷണം” എന്ന ഗ്രബന്ധം എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചു നിര്‍വ്വഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാല ഡോ. എസ്‌. ശ്രീകുമാരി തിയ്യതി : സത്യൃവാച്കം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തി MEU 1 സമര്‍പ്പിക്കുന്ന “വിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം - കെ.പി. അപ്പന്റെ കൃതികളെ ആധാരമാക്കി ഒരന്വേഷണം” എന്ന ഈ പ്രബന്ധം ഇതി നുമുമ്പ്‌ ഏതെങ്കിലും ബിരുദത്തിനോ ഫെല്ലോഷിപ്പിനോ അതുപോലുള്ള മറ്റേതെ ങ്കിലും അംഗീകാരത്തിനോവേ 1 എഴുതപ്പെട്ടതല്ല എന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടു ത്തുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാല ആര്യാസുരേന്ദ്രന്‍ ആര്‍. തീയ്യതി : ങ്കരതജൈത കാലിക്കട്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓാഫ്‌ ഫിലോസഫ? ബിരുദത്ത? നായി തയ്യാറാക്കിയ ബന്ധത്തിന്‌ രചനയ്ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ രോ. എസ്‌. ശ്രിക്യമാര? ടിച്ചനറോട്‌ എനിയ്ക്ക്‌ അകമഴിഞ്ഞ നന്ദിയും കടപ്ചുാടുമു ഗദവ്േഹണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന്‌ എന്ന സഹായിച്ച ഉപഗവേ ഷണ മാര്‍ഗ്ഗദര്‍ശി ആയ ഡ്ധോ. എം.ബ്വി. മന്നോജ്‌ സാറിനോട്‌ എന്റ്‌ നന്ദി അറിയ? ക്കുന്നു. (പബന്ധ പുര്‍ത്തികരണത്തിനായി ദ്പാത്സാഹനം നല്‍്കിയ വക്കുച്ഛുമേ ധാവ॥ രാ. പി. സേോമന്ാഥല്‍ സാറിനോടും ഗവേഷണകാലയളവിത്‌ വകുച്ഛചദ്ധ്യ ക്ന്‍മാരായിരുന്ന Gawd അനിത്‌ വള്ളത്തോള്‍, GALI, ഉമ്മര്‍ തറമേല്‍, ന്ധ. എത്‌. തോമസുകുട്ടി, ന്ഥോ. ആര്‍. വി. എം. ദിവവാകരന്‍ എന്നിവര്‍ നത്കിയ സഹായത്തിന്‌ അളവ നന്ദിയു . ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഉപദേശനിര്‍ദ്ദേ ശങ്ങള്‍ നല്‍കിയ ഡേോ. ൩. ഉണ്ണക്ൃഷ്ണല്‍ റിട്ടയേര്‍ഡ്‌ (aflBarvigjos, wi ബി. കോളേജ്‌ ശാസ്താംകോട്ട, ്wോ. ലിസ മാത്യു കാലടി? സര്‍വ്വകലാശാല മലയാള വിഭാഗം മേധാവ[, മറ്ധയസമ്മ മാത്യു, റിട്ഭയര്‍ന്്‌ എ. ഇ. ഒ. എന്നിവമര നന്ദിയയാ ടല്ലാരത സ്മരിക്കാന്‍ കഴിയില്ല. ്രബന്ധത്തിര൯ 4പുഫ്‌ വായനയ്ക്ക്‌ നിര്‍ദ്ദേശ ങ്ങള്‍ തരാന്മും സമയം ക൭ ത്തിയ രാമചന്ദ്ര പിള്ള, പ എല്‍ (റിട്ടയേര്‍ഡ്‌ ഡപ്യൂട്ടി ഹഡ്മാസ്ത്റര്‍ ൩. ഏച്ച്‌. ൬൦. എച്ച്‌. എസ്സ്‌. എസ്‌. പുക്കളത്തുര്‍, നന്ദി യോടെ സ്മരിക്കുന്നു. അതോടടാച്ചം൦ം ഓഫിസ്‌ ജീവനക്കാരോടും എനിയ്ക്ക്‌ അതിരറ്റ നന്ദിയു അധ്യാപനവ്യത്തിയ്ക്കും വിട്ടുജോലിയ്ക്കിടയിലും ഗവേഷണം ഭംഗിയായ] പുര്‍ത്തികരിക്കുന്നതിന്‌ കഴിഞ്ഞത്‌ ഭര്‍ത്താവിത്‌ നിന്ന്‌ ലഭിച്ച പിന്തുണയും (പചോ ദനവ്യമാണ്‌. ഭര്‍ത്താവ്‌ ശങ്കരനോടും, മക്കളായ കാര്‍ത്തിക, ഹ്യത്തിക്‌ എന്നിവ രോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാനാവില്ല. എനിയ്ക്ക്‌ വേ ഒമറ്റിരിയല്‍്സ്‌ ശേഖരിച്ച്‌ തന്ന എമന്റ്‌ അച്ഛന്‍ ക. സ്ുരേന്ര൯ സഹോദര? സുര്യ എന്തിവരര ഈ അവസരത്തിത്‌ നന്ദിയാടെ സ്മരിക്കുന്നു. അതിനെല്ലാമുപരി എന്റെ ഈ ബ്വിരുദം ഏറ്റവ്യമാഗ്രഹിച്ചിരുന്ന എന്റെ അമ്മ (രമണി), ഭര്‍ത്ത്യമാതാവ്‌ (കൊ? ക്കുട്ടി) ൫ പേരും വിട്ടപിരിഞ്ഞുവെങ്കിലും അവര്‍ക്ക്‌ മുന്നിത്‌ ബദ്ധാഞ്ജലി യോട ഈ പ്രബന്ധം സമര്‍പച്ചി ക്കുന്നു. എന്റ്‌ പി. എച്ച്‌. ഡ? പ്രവേശനത്തിന്‌ സമ്മതം നല്‍കിയ സ്കുള്‍ മാനേജര്‍ കുഞ്ഞാച്ചഹാജി ഒ. പി, സ്കുളിലെ സഹ്പവര്‍ത്തകര്‍ എന്നിവമര നന്ദിയോടെ സ്മരിക്കുന്നു. റഫറന്‍സിന്മായി സയകര്യങ്ങള്‍ ചെയ്തുതന്ന കാലിക്കറ്റ്‌ സര്‍വ്യക ലാശാല! മലയാളവിഭാഗം ല്രബ്വറി, സി. എച്ച്‌, മുഹമ്മദ്‌ കോയ മല്രബ്വറ1, തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി, എം. ജി സര്‍വ്വകലാശാല ൭സെന്ത്‌ കല്രബ്വറ?, ൨൫൦. ജി. സര്‍വ്വകലാശാല മലയാള വിഭാഗം ല്ബ്വറി, കേരള യുണി വേഴ്ന്പിമ? ല്രബ്ചറി എന്നിവിടങ്ങളികല ജിവനക്കാര്‍ക്കും സമയബന്ധിതമായ ബന്ധം wil 1 പി ചെയ്തു തന്ന ബിനാ ഫോട്ടോസ്ത്രാതിലെ ബ്വാല്യ ഏട്ടന്‍, മാലതി ചേച്ചി, രാജേഷ്‌ മറ്റു ജീവനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി സമര്‍ച്ചിക്കു ന്നു. ആതര്യാസ്യരേന്ദല്‍ ആര്‍. തങ്ങടക്കം നമ്പര്‍ ആമുഖം 1-10 അധ്യായം 1 ആധുനികതയും വിമര്‍ശനവും പരിചയപ്പെടു 11-69 ത്തല്‍ 111 മോഡേണിസം (ആധുനികത) 11-19 1.1.2 സാമുഹിക രാഷ്ട്രീയ ഇടപെടലുകള്‍ 19-21 1.1.3 ദമിതം 21-23 1.1.4 (പച്ഛുന്നം 23-25 1.1.5 (രപകടം 25-27 1.1.6 ഉത്തരാധുനികത 27-30 1.2 വിമര്‍ശനവും വിമര്‍ശനപദ്ധതികളും പരിചയപ്പെടുത്തല്‍ 30-34 1.2.1 ക്ലാസ്സറിസിസം 34-36 1.2.2. നിയോക്ടാസ്സിസിസം 36-37 1.2.8 റൊമാന്റിസിസം 37-39 1.2.4 റിയലിസം 39-42 1.2.5 മാര്‍കസിസം 42-43 1.2.6 വിമര്‍ശനം മലയാളത്തില്‍ 43-44 1.2.7 വിമര്‍ശനത്തിലെ വിവിധ ശാഖകള്‍ 44 1.2.8 സോഷ്യോളജിക്കല്‍ വിമര്‍ശനം 45-46 1.2.9 ജിവചരിത്രവിമര്‍ശനം 46-47 1.2.0 ആഗമിക ചരിത്രപരമായ വിമര്‍ശനം 47-48 1.2.11 മനഃശാസ്ത്രവിമര്‍ശനം 48-49 1.2.12 സനന്ദര്യാത്മക വിമര്‍ശനം 49 1.2.38 ്രതീതിനിഷ്ഠ വിമര്‍ശനം 50 1.2.14 താരതമ്യാത്മക വിമര്‍ശനം 50 1.2.15 സാംസ്കാരിക വിമര്‍ശനം 51-52 1.2.6 സ്ത്രീവാദ വിമര്‍ശനം 52-53 1.2.17 ഇക്കോക്രിട്ടിസിസം 53-54 1.2.8 നവവിമര്‍ശനം 54-55 1.2.9 സം്രമണഘടും 55-56 1.2.20 ബോധനിരുപണം 56 1.2.21 സ്വീകാരസിദ്ധാന്തം 56-57 1.2.22 ശൈലിവിജ്ഞാനം 57-58 1.2.23 റഷ്യന്‍ഫോര്‍മലിസം 58-59 1.2.24 ഘടനാവാദം 59-60 1.2.25 അപനിര്‍മ്മാണം 60-66 അധ്യായം 2 മലയാള സാഹിതൃ വിമര്‍ശനവും കെ. പി. 71-114 അപ്പനും 2.1 കെ. പി. അപ്പനും വിമര്‍ശനവും 72-79 2.2 വിമര്‍ശനസമീപനവും സാഹിത്യവും 79-82 2.3 ഭാഷ 82-89 2.4 ദാര്‍ശനികതലം 89-94 2.5 അസ്തിത്വവാദം 94-99 2.6 കാലം 99-102 2.7 അരാഷ്ട്രീയവാദം 102-104 2.8 സാഹിത്യവും സദാചാരവും 104-108 2.9 ലാവണ്യാത്മകത 108-112 അധ്യായം 3 ലാവണൃശാസ്ത്രം മലയാളവിമര്‍ശനത്തില്‍ 115-162 3.1 ലാവണ്യശാസ്ത്രം 115-119 3.2 കലാധര്‍മ്മവും ലാവണ്യശാസ്ത്രവും 119-120 3.3 സങ്കല്പനവും സമീപനവും 120 3.4 പാശ്വാതൃ ലാവണ്യചിന്തകള്‍ 120-121 3.5 ഉദയഘട്ടം 122-127 3.6 വികാസഘടും 127-129 3.7 പരിണാമഘടും 129-131 3.8 വാശട്ടര്‍പേറ്റര്‍ 131-132 3.8 ബോദ്ലയര്‍ 132-133 3.0 ഓസ്കാര്‍വൈല്‍ഡ്‌ 133-134 3.11 മാത്യുആര്‍ണോള്‍ഡ്‌ 134-135 3,2 ലിയോടോള്‍സ്റ്റോയി 135-136 3.8 ലോംഗിനസ്‌ 136-137 3.14 പനരസ്ത്യലാവണ്യശാസ്ത്രം 137-138 3.15 രപതിഭ 139-144 3.6 സാമൂഹ്യപരത - ലാവണ്യദര്‍ശനത്തില്‍ 144 3.17 മനോവിജ്ഞാനീയം - ലാവണ്യശാസ്ത്രത്തില്‍ 144-145 3.18 സ്ത്രീവാദലാവണൃദര്‍ശനം 145 3.19 പരിസ്ഥിതിലാവണ്യദര്‍ശനം 146 3.20 മാര്‍കസിയന്‍ ലാവണൃദര്‍ശനം 146-149 3.21 ലാവണൃശാസ്ത്രവും മലയാളവിമര്‍ശനവും 149-159 അധ്യായം 4 അപ്പനെ സ്വാധിനിച്ച സൈദ്ധാന്തികരും അവരുടെ 163-215 സമീപനവും 4.1 കാഫ്കെ - മുഖംമൂടിയില്ലാതെ 163-168 4.1.1 രൂപാന്തരീകരണം 168-171 4.1.2 അമേരിക്ക 171-173 4.1.3 വിചാരണ 173-177 4.1.4 ദുര്‍ഗം 177-182 4.2 കാമ്യു - വൃക്തിയും ദാര്‍ശനികനും 182-186 4.2.1 (രപക്ഷോഭകാരി 186-192 4.3 യോനെസ്കോ - അര്‍ത്ഥവത്തായ അര്‍ത്ഥശുന്യത 192-201 4.4 ഷെനെ - ജയിലറയില്‍ നിന്ന്‌ ഒരവധുതന്‍ 202-209 4.5 മരണത്തിന്റെ സനന്ദര്യം 209-214 അധ്യായം 5 സൈദ്ധാന്തിക ചിന്തകളും അപ്പന്റെ കാഴ്ച്ചപ്പാടും 217-265 5.1 ക്ഷോഭിക്കുന്നവരുടെ സുവിശേഷം 217-223 5.1.1 (പതിഷേധിക്കുന്നതലമുറ 223-231 5.1.2 പുതിയവിമര്‍ശനം - ഉത്പത്തിയും വെല്ലുവിളികളും 231-237 5.1.3 പുതിയ വിമര്‍ശനം - പ്രശ്നങ്ങളും സാധ്യതകളും 238-243 5.2 തിരസ്കാരം 243 5.2.1 സാഹിതൃകലയില്‍ സ്വാതന്ത്ര്ത്തിന്റെ സാധ്യതകള്‍ 244-248 5.2.2 എഴുത്തുകാരന്റെ നിലപാട്‌ 248-251 5.2.8 വിമര്‍ശനകലയ്ക്ക്‌ പുതിയ വെല്ലുവിളികള്‍ 251-253 5.2.4 അക്കാദമിക പാണ്ഡിതൃത്തിനെതിരായ കലാപം 253-256 5.2.5 സ്വാതന്ത്ര്യത്തിന്റെ അക്ഷരമാല 256-264 അദ്ധ്യായം 6 മാറുന്ന മലയാള നോവലും മറ്റും 267-307 നോവല്‍ പഠനങ്ങള്‍ 6.1 ഖസാക്കിന്റെ ഇതിഹാസം - ഒ. വി. വിജയന്‍ 269-274 6.2 ധര്‍മ്മപുരാണം - ഒ. വി. വിജയന്‍ 274-276 6.3 ആള്‍ക്കൂട്ടം - മരണസര്‍ട്ടിഫിക്കറ്റ്‌ - ആനന 276-280 64 ആരോഹണം - പിതാമഹന്‍ - വി. കെ. എന്‍. 280-284 6.5 സാക്ഷി, ഏഴാം മുദ്ര, അജ്ഞതയുടെ താഴ്വര - 284-288 കാക്കനാടന്‍ 6.6 മഞ്ഞ്‌ - എം. ടി. വാസുദേവന്‍ നായര്‍ 288-290 6.7 ദല്‍ഹി - ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു - 290-293 എം മുകുന്ദന്‍ 6.8 പാണ്ഡവപുരം - സേതു 293-296 6.9 സ്മാരക ശിലകള്‍ - മരുന്ന്‌ - പുനത്തില്‍ 296-297 കുഞ്ഞബ്ദുള്ള 6.10 ആധുനിക കഥാസാഹിത്യം 297-305 ഉപസംഹാരം 309-316 ഗ്രന്ഥസൂചി 317-324 അനുബന്ധം 325-331 തൃമുഖവം കാർത്തികയിൽ പത്മനാഭന്‍ അപ്പന്‍ എന്ന കെ. പി. അപ്പന്‍ 1936-ല്‍ ആല പ്പുഴയില്‍ ജനിച്ചു. ദീര്‍ഘകാലം കൊല്ലം എസ്‌. എന്‍. കോളേജില്‍ അധ്യാപകനാ യിരുന്നു. 2008 ഡിസംബര്‍ 15 ന്‌ അന്തരിച്ചു. മലയാളസാഹിത്യവിമര്‍ശനത്തില്‍ ആധുനിക കാലഘട്ടത്തിലാണ്‌ കെ. പി. അപ്പന്‍ കടന്നുവരുന്നത്‌. ആധുനിക വിമര്‍ശകരുടെ കൂട്ടത്തില്‍ പരിവര്‍ത്തനകാംക്ഷിയായിരുന്നു അദ്ദേഹം. ആധുനി കത സാഹിത്യത്തില്‍ സൃഷ്ടിച്ച പരിവര്‍ത്തനം വിമര്‍ശനത്തിലും പിന്‍തുടരാന ദേഹം ശ്രമിച്ചു. സാമ്ത്രദായിക വിമര്‍ശനകാഴ്ചപ്പാടിനോട്‌ കെ. പി. അപ്പന്‍ തയ്യാ റായില്ല. വിമര്‍ശനം കൃതിയുടെ കുറ്റം കണ്ടെത്താനുള്ള മാധ്യമമായി മാറിയ സാമ്ത്രദായിക നിലപാടുകളില്‍ നിന്നും വൃതിരിക്തമായ വീക്ഷണമാണ്‌ അപ്പന്‍ പുലര്‍ത്തിയിരുന്നത്‌. അപ്പന്‍ വിമര്‍ശനത്തെ വായനക്കാരനിലേക്കാകര്‍ഷിയ്ക്കാ നുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും അത്‌ രചനകളില്‍ വപ്രാവര്‍ത്തികമാക്കുകയുമാ ണുണ്ടായത്‌. സാഹിത്യലോകം ഈ മാറ്റത്തെ ക്ഷമയോടെ നോക്കിക്കാണാന്‍ ശ്രമിച്ചു. കെ. എം. ഡാനിയലിന്റെ “നവച്രകവാളം നളിനിയിലും മറ്റും” എന്ന കൃതിയെ വിലയിരുത്തിയാണ്‌ അപ്പന്‍ മലയാള വിമര്‍ശന രംഗത്ത്‌ സാന്നിധ്യമറിയിച്ചത്‌. വ്യക്തി, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലക ളില്‍ കെ. പി. അപ്പന്‍ പഠിക്കപ്പെട്ടിട്ടുണ്ട. ശാന്തനും സയമ്യനുമായിരുന്നു അദ്ദേഹ മെങ്കിലും രചനകള്‍ക്ക്‌ പോരാളിയുടെ പരിവേഷമായിരുന്നു. യാതൊരുവിധവ്യവ സ്ഥിതികള്‍ക്കും വശംവദനാകാതെ നിഷ്പക്ഷമായി സാഹിത്യസംബന്ധമായ നില പാടുകള്‍ തുറന്നുപറയാനദ്ദേഹം ശ്രമിച്ചിരുന്നു. സ്വാതന്ത്രത്തിന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു. എഴുത്തിനെ ഗാരവമുള്ള പ്രവൃത്തിയായി അദ്ദേഹം കണ്ടിരുന്നു. അതിനാലാകണം ഏകാന്തതയുടെയും സ്വച്ഛതയുടെയും ഉപാസക നായത്‌, താപസന്‍ ധ്യാനം എന്നുതുപോലെയാണ്‌ അപ്പന്‌ തന്റെ രചനാവേളകള്‍. അതിന്റെ സവിശേഷമായ ഏകാഗ്രത അപ്പന്റെ കൃതികളെ വേറിട്ടു നിര്‍ത്തുന്നു. 1 അറുപതുകളുടെ അവസാനമാണ്‌ മലയാളത്തില്‍ ആധുനികത “കടന്നുവരു ന്നത്‌. ആധുനികത എല്ലാ അര്‍ത്ഥത്തിലും ഒരു പുതുമതന്നെ ആയിരുന്നു; അതാ യത്‌ സാഹിതൃയരചനകളുടെ രൂപവും ഭാവവും മാറാന്‍ തുടങ്ങിയ കാലഘട്ടം. എന്നാല്‍ സര്‍ഗാത്മക സാഹിത്യത്തിലുണ്ടായ പരിവര്‍ത്തനം വിമര്‍ശന സാഹിത്യ ത്തില്‍ ഉണ്ടായില്ല. വിമര്‍ശനം പാണ്ഡിത്യരപകടനമായിരുന്ന കാലഘട്ടത്തില്‍ നിന്ന്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തലത്തിലേക്ക്‌ വിമര്‍ശനത്തെ (്രതിഷ്ഠിക്കാന്‍ കെ. പി, അപ്പന്‍ ഒരു പരിധിവരെ ശ്രമിച്ചിട്ടുണ്ട്‌. കേഷേഭിക്കുന്നവരുട സുവിശേഷം എന്ന അദ്ദേഹത്തിന്റെ രചനയില്‍ അക്കാലത്ത്‌ നിലനിന്നിരുന്ന യാഥാസ്ഥിതിക-അക്കാദമിക വിമര്‍ശനരിീതിയ്ക്കെതിരെ നടത്തിയ സനമ്യവും വിപ്ലവാത്മകവുമായ നിലപാടുകളുണ്ട്‌. അതിനുശേഷമുള്ള “തിര സ്കാരം” അദ്ദേഹം തുടങ്ങിവെച്ച മാറ്റത്തെ ഒന്നുകൂടി ശക്തമായി സമര്‍ത്ഥിക്കുന്ന കൃതിയാണ്‌. വിമര്‍ശകനേയും വിമര്‍ശനകൃതികളേയും ആസ്വാദകനിലേക്ക്‌ ചേര്‍ത്ത്‌ നിര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൃത്യം. സാമ്മ്രദായിക വിമര്‍ശനസമീപനങ്ങളോട്‌ കലഹത്തിലേര്‍പ്പെട്ട കെട്ടിപ്പൊക്കിയ പുതുകളരി ആധു നികരെ സ്വാധീനിച്ചു. അപ്പന്‍ എന്ന വിമര്‍ശകന്‍ സാഹിത്യചര്‍ച്ചകളില്‍ വിഷയമാ യി, അദ്ദേഹത്തിന്റെ പുത്രപവണതയെ അംഗീകരിക്കാന്‍ സാഹിത്യലോകം തയ്യാ റായി. “ലാവണ്യാത്മകത്‌ എന്നത്‌ സാധുകരിക്കാനായി ഭാഷാപരമായ പരിണാമ ത്തില്‍ അദ്ദേഹം ശ്രദ്ധിച്ചു. ഭാഷയാണ്‌ യഥാര്‍ത്ഥത്തില്‍ വിമര്‍ശനത്തെ എതി രായി ബാധിക്കുന്ന ്രധാനഘടകം. ആശയവിനിമയം സാധ്യമാക്കുന്ന ഭാഷ അതേ വ്രാധാന്യത്തോടെ അവതരിപ്പിക്കണം. കൃതിയെയും അതിന്റെ [Marisa വിന്റെ മാനസിക ഭാവത്തെയും മനസ്സിലാക്കിയാണ്‌ അദ്ദേഹം വിമര്‍ശനം നടത്തിയ ത്‌. ഭാഷാലാളിത്യവും ആകര്‍ഷകത്വവും എന്ന കാഴുച്ചപ്പാടിനാധാരം “ബൈബിള്‍ ഭാഷ്‌ യാണെന്ന്‌ അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. വിമര്‍ശകന്‍ സ്വതന്ത്ര 2 നായി തുറന്ന്‌ പറഞ്ഞ്‌ “തുറന്നുപറച്ചിലിന്റെ വേദിയായി വിമര്‍ശനം മാറണമെന്ന അദ്ദേഹത്തിന്റെ ദര്‍ശനം ഏറെ ശ്രദ്ധേയമാണ്‌. കെ. പി. അപ്പന്‍ എന്ന വിമര്‍ശകനെയും അദ്ദേഹത്തിന്റെ വിമര്‍ശനസമീപന ങ്ങളെയും പഠനവിധേയമാക്കുന്നു ഈ പ്രബന്ധം. അതിനായി “ക്ഷോഭിക്കുന്നവ രുടെ സുവിശേഷം, “തിരസ്കാരം, “മാറുന്ന മലയാള നോവല്‍” എന്നീ കൃതികളെ പഠനവിധേയമാക്കിയിരിക്കുന്നു. കേഷോഭിക്കുന്നവരുട സ്ുവിശേഷം എന്ന ആദ്യ കൃതിയില്‍ യൂറോപ്യന്‍ ആധുനികതയുടെ വക്താക്കളായ കാഫ്കെ, കാമു, ഷെനെ, യോനെസ്കോ, എന്നിവരുടെ വ്യക്തിപരവും രചനാപരവുമായ സവി ശേഷതലങ്ങളെ പരിശോധിക്കുകയാണ്‌ അപ്പന്‍. വിമര്‍ശന സിദ്ധാന്തങ്ങളും സമീ പനങ്ങളും അപഗ്രഥനവിധേയമാക്കുകയാണ്‌ “തിരസ്കാര്‌ത്തില്‍. മലയാളസാഹി തൃത്തിലെ ആധുനികതയുടെ വക്താക്കളായ ഒ.വി. വിജയന്‍, കാക്കനാടന്‍, എം.ടി. ആനന്‍, മുകുന്ദന്‍, സേതു, വി. കെ. എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവ രുടെ കൃതികളെ പഠനവിധേയമാക്കുകയാണ്‌ “മാറുന്ന മലയാള നോവലില്‍”. ഉപ സംഹാരം ഉള്‍പ്പെടെ ആറ്‌ അധ്യായങ്ങളായിട്ടാണ്‌ ഈ പ്രബന്ധം സംഗ്രഹിച്ചിരി ക്കുന്നത്‌. പഠന ലക്ഷ്യം “വിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം” കെ. പി. അപ്പന്റെ കൃതികളെ ആധാ രമാക്കി ഒരന്വേഷണം എന്ന ഈ ഗവേഷണ പ്രബന്ധത്തില്‍ വിമര്‍ശനം, ആധുനി കത എന്നിവയുടെ നിര്‍വൃചനങ്ങള്‍ പരിശോധിച്ചുകൊണ്ട്‌ മലയാളസാഹിത്യ ത്തിലെ ആധുനിക വിമര്‍ശകരെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‌ ലാവണ്യശാ സ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ കെ. പി. അപ്പന്റെ രചന യിലെ ലാവണ്യത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ കൃതികളെ അപഗ്രഥിക്കുന്നു. കെ. പി. അപ്പന്‍ വിമര്‍ശനത്തില്‍ ലാവണ്യാത്മകതയുടെ വക്താവാകുന്നത്‌ എങ്ങ 3 നെയെന്ന്‌ അദ്ദേഹത്തിന്റെ വിമര്‍ശനസമീപനങ്ങളെ പരിശോധിച്ച്‌ നിഗമങ്ങളിലെ ത്തിച്ചേരുന്നു. പഠനമേഖല പഠനത്തിനാവശ്യമായ വസ്തുതകള്‍ ശേഖരിയ്ക്കുന്നതിന്‌ പ്രഥമാകാരങ്ങ ളായി സ്വീകരിച്ചത്‌ കെ. പി. അപ്പന്റെ ആദ്ൃയകാലകൃതികളായ ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, എന്നിവയും അതിനുപുറമെ അദ്ദേഹത്തിന്റെ മാറുന്ന മലയാളനോവല്‍, കലഹവും വിശ്വാസവും, കലാപം വിവാദം വിലയിരുത്തല്‍, ഇന്നലെയുടെ അന്വേഷണപരിശോധനകള്‍, ബൈബിള്‍ വെളിച്ചത്തിന്റെ കവചം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക. ഉത്തരാധുനികത വര്‍ത്തമാനവും വംശാവ ലിയും, വിവേകശാലിയായ വായനക്കാരാ, പേനയുടെ സമരമുഖങ്ങള്‍, ്രകോപന ങ്ങളുടെ പുസ്തകം, മലയാള ഭാവനമൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും, വര്‍ണ്ണങ്ങളും എന്നീ കൃതികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട. ഇതിനു പുറമെ കെ. പി. അപ്പനെക്കുറിച്ചും വിമര്‍ശന പ്രസ്ഥാനത്തെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും പഠന മേഖലയില്‍ ചേര്‍ത്തിട്ടുണ്ട്‌. പുര്‍വൃപഠനങ്ങള്‍ സാഹിത്യസ്വഭാവത്തിന്റെ മേഖലയായി വര്‍ത്തിക്കുന്ന ഒന്നാണ്‌ വിമര്‍ശനം. വിമര്‍ശനത്തിന്‌ സുപ്രധാന സ്ഥാനമാണ്‌ സാഹിത്യത്തിനുളളത്‌. മലയാളസാ ഹിതൃ വിമര്‍ശനം വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കെ. പി. അപ്പന്‍. അദ്ദേഹത്തിന്റെ വിമര്‍ശനാത്മക സമീപനങ്ങളെ മുന്‍നിര്‍ത്തി അനവധി പഠനങ്ങള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതേയുളളൂ. നിലവില്‍ ഉണ്ടായ പഠനങ്ങള്‍ ഇവിടെ പ്രതിപാദിക്കു ന്നു. 4 “കെ. പി, അപ്പന്‍, ജീവിതവും ചിന്തയും” മണര്‍ക്കാട്‌ മാത്യു ്രസിദ്ധീകരിച്ച കൃതിയില്‍ കെ. പി. അപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും വൃത്യസ്ത കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. “കെ. പി. അപ്പന്‍ “വ്യക്തിയും വിമര്‍ശകനും” ഒരുകൂട്ടം എഴുത്തുകാരുടെ പഠനമായാണ്‌ ഗ്രസിദ്ധീകരിച്ചത്‌. കെ. പി. അപ്പനെയും വിമര്‍ശനത്തെയും കുറിച്ചുള്ള അവരുടെ നിലപാടുകള്‍ വിശദീക രിക്കുന്നു ഈ കൃതി. “കെ. പി. അപ്പന്‍ വായനയുടെ വസന്തം” എന്ന പുസ്തകം അദ്ദേഹത്തിന്റെ മരണാനന്തരം ഡോ. സി. ഉണ്ണികൃഷ്ണന്‍ നേതൃത്വം വഹിച്ച്‌ ഗ്വസിദ്ധപ്പെടുത്തി. ഇത്‌ ഒരു കൂട്ടം എഴുത്തുകാരുടെ അപ്പനെക്കുറിച്ചുള്ള സ്മരണ പങ്കുവയ്ക്കലാണ്‌. പ്രതാപന്‍ തായാട്ടു എഡിറ്റ്‌ ചെയ്ത “കെ. പി. അപ്പന്‍” എന്ന കൃതി ഒരു സംഘം എഴുത്തുകാരുടെ അപ്പനെക്കുറിച്ചുള്ള ലേഖനങ്ങളാണ്‌. €വാക്കും കുരിശും! രതീഷ്‌ ഇളമാടിന്റെ അപ്പന്റെ രചനകളെ ആസ്പദമാക്കി യുള്ള പഠനമാണ്‌. ഡോ.ബിന്‍സി സി. ജെ. യുടെ വകെ. പി. അപ്പന്‍ വിമര്‍ശനം ദര്‍ശനംവ എന്ന കൃതി കെ.പി. അപ്പന്റെ സൈദ്ധാന്തിക പ്രായോഗിക നിരൂപണ തൌെക്കുറിച്ചുള്ള പഠനമാണ്‌. “മലയാള സാഹിതൃത്തിന്‌ കെ. പി. അപ്പന്റെ സംഭാവനകള്‍ - ഒരു വിമര്‍ശ നാത്മക അവലോകനം” എന്ന ഗവേഷണപ്രബന്ധം മഹാത്മാഗാന്ധിസര്‍വ്ൃകലാ ശാലയില്‍ രാജുമാധവന്‍ സമര്‍പ്പിച്ചിട്ടുണ്ട. “സാഹിത്ൃയധര്‍മ്മം മുണ്ടശ്ശേരി, മാരാര്‍, കെ. പി. അപ്പന്‍ എന്നിവരുടെ വിമര്‍ശനം അടിസ്ഥാനമാക്കി ഒരു പഠനം” ജോസഫ്‌ വറുഗീസ്‌ എം. ജി. സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച ്രബന്ധം. അപ്പനെക്കുറി ച്ചുള്ള ചെറിയ പഠനം സാധ്യമായിട്ടുണ്ട്‌ ഈ പ്രബന്ധത്തില്‍. “നൂതന ഭാവുകത്വം കെ. പി. അപ്പന്റെ വിമര്‍ശനത്തില്‍” എം. ജി. സര്‍വ്വകലാശാലയില്‍ എം. എ. മേരി ക്കുട്ടി സമര്‍പ്പിച്ച എം. ഫില്‍ (പബന്ധം “മലയാള സാഹിതൃത്തിലെ ആധുനികതാ വാദവും നിരൂപണവും ഒരു വിമര്‍ശനാത്മകപഠനം” ജയ്സണ്‍ ജോസ്‌ എം. ജി. സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം. “ആധുനികത മലയാള വിമര്‍ശന 5 ത്തില്‍ കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍, ആര്‍. നരേന്ദ്രപസാദ്‌ എന്നിവരെ ആധാരമാക്കിയുള്ള പഠനം” ശിവ്രപസാദ്‌ പൊന്നന്‍ കേരള സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച ഗ്രബന്ധം. “സാഹിത്യ വിമര്‍ശനത്തിലെ ദാര്‍ശനികത കെ. പി. അപ്പന്റെ വിമര്‍ശനസാഹിത്യത്തെ മുന്‍നിര്‍ത്തി ഒരന്വേഷണം” ബിന്‍സി. സി. ജെ. യുടെ പ്രബന്ധം കേരളസര്‍വൃകലാശാലയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. “വിമര്‍ശനകലയിലെ അപ്പന്‍” പി. സി. റോയിയുടെ അപ്പനെക്കുറിച്ചുള്ള ലേഖനം, “കെ. പി. അപ്പനെ അടയാളപ്പെടുത്തുമ്പോശള്‍” പി. എസ്‌. രാജേഷ്‌ കുമാര്‍ മലയാളം റിസര്‍ച്ച്‌ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം, “പുരോഗമനസാഹി ത്യവും കുറ്റപരവും കുമ്പസാരവും” എന്ന എസ്‌. എസ്‌. ശ്രീകുമാറിന്റെ കൃതി യില്‍ അപ്പനെ പരാമര്‍ശവിധേയമാക്കിയിട്ടുണ്ട. ഇവയ്ക്ക്‌ പുറമെ ആനുകാലിക രസിദ്ധീകരണങ്ങളില്‍ അപ്പനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കെ. പി. അപ്പന്റെ മരണാനന്തരം അനുസ്മരണക്കുറിപ്പുകളില്‍ പ്രതമാസികാദികളില്‍ അദ്ദേ ഹത്തെയും കൃതികളെയും സ്മരിയ്ക്കപ്പെടുന്നുണ്ട്‌. പ്ഠന്രസക്തി കെ. പി. അപ്പന്‍ എന്ന ആധുനിക വിമര്‍ശകന്‍ മലയാളസാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വൃൃക്തിത്വമാണ്‌. എങ്കില്‍പോലും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിമര്‍ശന സമീപനങ്ങളെക്കുറിച്ചും സമഗ്രമായ പഠനം ഇതുവരെ സാധ്യമായിട്ടില്ല. കാരണം അത്ര ലഘുവായ മേഖലയല്ല വിമര്‍ശനം. കെ. പി. അപ്പന്റെ ആധുനിക സമീപനത്തെയും ദാര്‍ശനികതയെയും ചിന്താധാരയെയും പഠനവിധേയമാക്കിയിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം വിമര്‍ശന സാഹിത്യത്തില്‍ നടപ്പി ലാക്കിയ സനന്ദര്യാത്മകമായ സമീപനരീതി വിമര്‍ശനത്തിന്റെ കെട്ടും മട്ടും മാറ്റു ന്നതായിരുന്നു. ഈ ലാവണ്യാത്മക ദര്‍ശനം അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ചെലുത്തിയ സ്വാധീനം, ലാവണ്യാത്മകമാക്കാന്‍ സ്വീകരിച്ച സമീപനങ്ങള്‍ ഇവയെ അന്വേഷിച്ച്‌ കണ്ടെത്തേണ്ടത്‌ അനിവാര്യമാണെന്ന തോന്നലാണ്‌ ഈ 6 വിഷയം പ്രബന്ധത്തിനായി തെരഞ്ഞെടുത്തത്‌. കൂടുതല്‍ പഠനം നടക്കാത്ത മേഖലയായതിനാല്‍ അതിന്‌ വ്രസക്തിയുണ്ടെന്നും കെ. പി. അപ്പന്‍ പഠിക്കപ്പെ ടേണ്ട വ്ൃക്തിത്വമാണെന്നും അദ്ദേഹത്തിന്റെ വിമര്‍ശനകൃതികള്‍ കൂടുതല്‍ പഠന ങ്ങളായി മാറണമെന്നുമുള്ള കാഴ്ചപ്പാടിലാണ്‌ ദ്രസ്തുത വിഷയം പ്രബന്ധത്തി നായി തെരഞ്ഞെടുത്തത്‌. രീതിശാസ്ത്രം കെ. പി. അപ്പന്റെ കൃതികളെ പഠനവിധേയമാക്കി വിമര്‍ശനത്തില്‍ അദ്ദേഹം അനുവര്‍ത്തിച്ചിരുന്ന ലാവണ്യ ദര്‍ശനവും സനന്ദര്യാത്മകതയും നിരീക്ഷിച്ചു, അപ ഗ്രഥിച്ച്‌ നിഗമനങ്ങള്‍ രൂപീകരിക്കുന്നു. വിശകലനാത്മകവും താരതമ്യാത്മകവു മായ പഠനമാണ്‌ നടത്തിയിട്ടുളളത്‌. ്രബന്ധസ്വരുപം വിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം കെ. പി. അപ്പന്റെ കൃതികളെ ആധാര മാക്കി ഒരന്വേഷണം എന്ന ഈ പ്രബന്ധത്തില്‍ ആമുഖം, ഉപസംഹാരം, ഗ്രന്ഥസൂ ചി, അനുബന്ധം എന്നിവയ്ക്ക്‌ പുറമെ ആറ്‌ അധ്യായങ്ങളാണുള്ളത്‌. “ആധുനികതയും വിമര്‍ശനവും പരിചയപ്പെടുത്തല്‍” ഒന്നാമധ്യായം. രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. “ആധുനികത” എന്താണെന്ന്‌ കണ്ടെത്താനായി ആധുനികതയുടെ വൃത്യസ്തതലത്തിലുള്ള നിര്‍വ്വചനങ്ങള്‍ പരിശോധിക്കുകയും അതിന്റെ പാശ്ചാത്യവും പൌരസ്ത്യവുമായ പദത്തിന്റെ ഉത്ഭവം കണ്ടെത്തുകയു മാണ്‌ ഒന്നാം ഭാഗത്ത്‌. രണ്ടാം ഭാഗത്ത്‌ വിമര്‍ശനത്തിന്റെ പാശ്ചാത്യ പരസ്ത്യ പദോല്‍പ്പത്തിയും വിവിധശാഖകളും വരിചയപ്പെടുത്തിയും മല യാളസാഹിത്യവിമര്‍ശകരെ പരാമര്‍ശിച്ചും ഒന്നാം അധ്യായം പൂര്‍ണ്ണമാക്കി. ഈ അധ്യായത്തില്‍ ആധുനികതയെക്കുറിച്ചും വിമര്‍ശനത്തെക്കുറിച്ചും മലയാള വിമര്‍ശകരെക്കുറിച്ചും പ്രാഥമികമായ വിവരങ്ങള്‍ ശേഖരിച്ച്‌ അവതരിപ്പിക്കുക 7 യാണ്‌ ചെയ്തിട്ടുള്ളത്‌. വിശദപഠനം നടത്തിയിട്ടില്ല. സാമാന്യ വിവരം നല്‍കുക അത്രമാത്രമേ ഉദ്ദേശിച്ചിട്ടുളളൂ. “മലയാളസാഹിതൃ വിമര്‍ശനവും കെ. പി. അപ്പനും” എന്ന രണ്ടാം അധ്യാ യത്തില്‍ കെ. പി. അപ്പന്‍ എന്ന വിമര്‍ശകന്‍ അനുവര്‍ത്തിച്ചുപോരുന്ന സവിശേഷ തകള്‍ കണ്ടെത്തി മലയാളസാഹിത്യത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണ്ണയി ക്കുന്നു. അതിനായി അദ്ദേഹം പിന്‍തുടര്‍ന്നിരുന്ന രീതികളെ പരിശോധിച്ചു കൊണ്ട്‌ സവിശേഷതകള്‍ കണ്ടെത്തുന്നു. ആധുനികതയുടെ സവിശേഷതകളായ അസ്തിത്വം, ശുന്ൃയതാബോധം, ഏകാന്തത, അന്യവല്‍ക്കരണം എന്നിവയിലധി ഷഠിതമായ രചനകള്‍ അദ്ദേഹത്തെ സ്വാധിീനിച്ചതും കൃതികളെ വിമര്‍ശനവിധേയ മാക്കുമ്പോള്‍ ദര്‍ശനം, ഭാഷ, കാലം, സനന്ദര്യാത്മകത, സദാചാരബോധം തുടങ്ങി യവയ്ക്ക്‌ പ്രാധാന്യം കല്‍പിച്ചതും കാര്യകാരണസഹിതം അവതരിപ്പിച്ച്‌ കെ. പി. അപ്പന്‍ എന്ന വ്യക്തിയുടെ വിമര്‍ശനസവിശേഷത കണ്ടെത്തുന്നു. “ലാവണ്യശാസ്ത്രം മലയാളവിമര്‍ശനത്തില്‍” എന്ന മൂന്നാം അധ്യായം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. “ലാവണ്ൃയശാസ്ത്രം” എന്നതിന്റെ ഉത്ഭവവും നിര്‍വ്വചനങ്ങളും തുടര്‍ന്ന്‌ പാശ്ചാതൃപനരസ്ത്യ വിമര്‍ശനങ്ങളുടെ താരതമ്യാത്മക അവതരണവും, പാശ്ചാതൃപനരസ്ത്യ ലാവണൃചിന്തകന്മാരെ പരിചയപ്പെടു ത്തലുമാണ്‌ ഒന്നാം ഭാഗം. രണ്ടാം ഭാഗം മലയളസാഹിത്യ വിമര്‍ശനത്തിലെ ലാവണ്യവാദികളെ പരിചയപ്പെടുത്തി അപ്പന്റെ കൃതികളുടെ ലാവണ്യാംശത്തിന്റെ പ്രധാനഘടകങ്ങള്‍ കണ്ടെത്തി അപ്പന്റെ സനന്ദര്യനിരീക്ഷണങ്ങള്‍ അവതരിപ്പിക്കു ന്നു. അപ്പനെ സ്വാധീനിച്ച സൈദ്ധാന്തികരും അവരുടെ സമീപനവും എന്ന നാലാം അധ്യായം “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” എന്ന കൃതിയെ കേന്ദ്രീക രിച്ചുള്ള പഠനമാണ്‌. ഇതില്‍ ഒരു ഭാഗം പാശ്ചാത്യ എഴുത്തുകാരായ കാഫ്‌കെ, കാമു, ഷെനെ, യോനെസ്കോ എന്നിവരും ഇടപ്പള്ളിയുമടങ്ങുന്ന എഴുത്തുകാരുടെ 8 ജീവിതവും കൃതികളും അപ്പന്റെ കാഴ്ചപ്പാടിലൂടെ പരിശോധിക്കുകയാണ്‌. ഇവര്‍ അപ്പനെ സ്വാധീനിച്ചതിന്റെ കാരണം കണ്ടെത്തി അപ്പന്റെ വിമര്‍ശന സമീപനം വിലയിരുത്തുന്നു. സൈദ്ധാന്തിക ചിന്തകളും അപ്പന്റെ കാഴ്ചപ്പാടും എന്ന അഞ്ചാം അധ്യായം “ക്ഷോഭിക്കുന്നവരുടെ സുവിശേഷം, “തിരസ്കാരം” എന്നീ കൃതികളുടെ പഠനമാ ണ്‌. “ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിലെ രണ്ടാം ഭാഗമാണ്‌ പഠനവിധേയമാ ക്കുന്നത്‌. ഈ രണ്ടു കൃതികളും അപ്പന്റെ വിമര്‍ശനസമീപനങ്ങളും നിലപാടു കളും വ്യക്തമാക്കുന്നതാണ്‌. അതില്‍ അപ്പന്റെ സനന്ദര്യാത്മക നിലപാടിന്‌ കൂടു തല്‍ പ്രാധാന്യം കണ്ടെത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. കാരണം പ്രബന്ധ ത്തിന്റെ പ്രധാന വിഷയം ലാവണ്യാത്മകതയാണ്‌. അത്തരത്തില്‍ പഠനത്തെ മുന്നോട്ടുകൊണ്ടുപോയി ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. “മാറുന്ന മലയാളനോവലും മറ്റും” എന്ന ആറാം അദ്ധ്യായം ആധുനികരായ നോവലിസ്റ്റുകളുടെയും കഥാകാരന്മാരുടെയും കൃതികളിലെ വിമര്‍ശനാത്മക സമീ പനത്തെ വിലയിരുത്തുകയാണ്‌. “മാറുന്ന മലയാള നോവല്‍” എന്ന കൃതി യ്ക്കാണ്‌ പ്രാധാന്യം നല്‍കിയിട്ടുള്ളത്‌. അതോടൊപ്പം ഇന്നലെകളിലെ അന്വേ ഷണ പരിശോധനകള്‍, മലയാള ഭാവനമൂല്യങ്ങളും സംഘര്‍ഷങ്ങളും. ഉത്തരാധു നികത വര്‍ത്തമാനവും വംശാവലിയും എന്നീ കൃതികളും പഠനവിധേയമാക്കിയിട്ടു ണ്ട്‌. കെ. പി. അപ്പന്‍ എന്ന വിമര്‍ശകനെ വപഠിയ്ക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്കകൃതികളിലൂടെയും കടന്നുപോയിട്ടുണ്ട്‌. “ക്ഷോഭിക്കുന്നവരുടെ സുവി ശേഷം, “തിരസ്കാരം, “മാറുന്ന മലയാളനോവല്‍” എന്നീ മൂന്ന്‌ കൃതികളെയാണ്‌ മുഖ്യമായും പഠനവിധേയമാക്കിയത്‌. അദ്ദേഹത്തിന്റെ വിമര്‍ശനാധിഷ്ഠിത സമീപ നങ്ങള്‍ വളരെ വ്യക്തമായി അവതരിപ്പിക്കുന്ന കൃതികള്‍ എന്ന രീതിയിലാണ്‌ അവയ്ക്ക്‌ പ്രാധാന്യം നല്‍കിയത്‌. സാഹിതൃരചനകളായ കഥയും കവിതയും 9 നാടകവും നോവലും പോലെ വിമര്‍ശനവും വായിക്കപ്പെടണമെങ്കില്‍ നിലവിലെ ധാരണകളില്‍ മാറ്റങ്ങളും തിരുത്തലുകളും ആവശ്യമാണെന്ന ശക്തമായ വാദം ഉന്നയിക്കുകയും വിമര്‍ശനകൃതികളുടെ സനന്ദര്യം ചോരാതെ അവതരിപ്പിച്ച്‌ മാതൃക കാട്ടുകയുമാണ്‌ അപ്പന്‍ ചെയ്തത്‌. ഇത്തരം വിഷയങ്ങളെ ചൂണ്ടിക്കാട്ടി അപ്പന്‍ എന്ന വിമര്‍ശകന്റെ പ്രാധാന്യം എടുത്തുകാണിക്കുവാന്‍ പ്രബന്ധത്തിലെ ഓരോ അധ്യായത്തിലൂടെയും ശ്രമിക്കുന്നുണ്ട്‌. ആറ്‌ അധ്യായങ്ങളിലായി നടത്തിയ വിശദമായ പഠനത്തിന്റെയും അപഗ്രഥ നത്തിന്റെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും ഉപസംഹാരത്തില്‍ കോഡീകരിക്കുന്നു. കെ. പി. അപ്പനെക്കുറിച്ചുള്ള പൂര്‍വൃപഠന ങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ പദസുൂചി എന്നിവ അനുബന്ധത്തില്‍ ഉള്‍പ്പെടു ത്തുന്നുണ്ട്‌. 10 അധ്യായം 1 ആധുനികതയും വിമര്‍ശനവും പ്രിചയപ്പെടുത്തല്‍ ആധുനിക മലയാളസാഹിത്യത്തില്‍, വിമര്‍ശനത്തില്‍ ലാവണ്യാത്മക തയ്ക്ക്‌ പ്രാധാന്യം കല്പിച്ച എഴുത്തുകാരനാണ്‌ കെ. പി. അപ്പന്‍. ഈ അധ്യായ ത്തിന്റെ ആദ്യഭാഗത്ത്‌ “ആധുനികത്‌യെക്കുറിച്ചും രണ്ടാം ഭാഗത്ത്‌ “വിമര്‍ശനത്തെക്കുറിച്ചും പ്രാഥമികമായ അന്വേഷണം നിര്‍വ്വഹിക്കുന്നു. ആധുനി കതയുടെ അര്‍ത്ഥതലങ്ങള്‍ പരിശോധിച്ച്‌ അതിന്റെ സാമൂഹിക സാഹിത്യതത്വ ങ്ങളെ വിശദമാക്കിയും വിമര്‍ശനത്തിന്റെ നിര്‍വൃചനങ്ങളും വിമര്‍ശനത്തിന്റെ വിവി ധശാഖകളും പഠനവിധേയമാക്കുന്നു. ആധുനികത്‌യെയും ‘വിമര്‍ശനത്തെ യും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തെ സാധുകരിക്കാനുള്ള ശ്രമമാണ്‌ ഈ അധ്യായം. 11 മോഡേണിസം (ആധുനികത) “Modo” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ ‘Modernism’ ന്റെ ഉത്ഭവം. “Modo” എന്നാല്‍ അളവിനെ, പ്രത്യേകിച്ച്‌ കാലയളവിനെ കുറിക്കുന്ന പദമാണ്‌. ‘Modo’ aflos mia) ‘Modus’ agan പദം നിഷ്പന്നമായി. ‘Modus’ aflmado ചെയ്യുന്ന അര്‍ത്ഥങ്ങള്‍. ഇപ്പോള്‍, വളരെ അടുത്ത കാലത്ത്‌ എന്നാണ്‌. മധ്യകാ ലത്ത്‌ ഫ്രഞ്ചില്‍ “Modus” നെ ‘Moderne’ എന്നും ആധുനിക കാലത്ത്‌ ഇംഗ്ലീഷില്‍ ‘Modern’ എന്ന്‌ ഉപയോഗിച്ചു. യൂറോപ്പില്‍ സാമൂഹിക പുരോഗതിയുടെ ഭാഗ മായി രൂപപ്പെട്ടുവന്ന വാക്കാണ്‌ ‘Modern’ എന്ന്‌ തിമോദി മിച്വെയ്ല്‍ (Timothy Mitchell) അഭിപ്രായപ്പെടുന്നു'. ‘Moder’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ അഞ്ചാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മതത്തിലെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ണെന്ന നിരീക്ഷണവുമുണ്ട്‌.. അതായത്‌ ആധുനികതയെന്നത്‌ പടിഞ്ഞാറന്‍ 11 നാടുകളില്‍ സാമൂഹ്യചരിത്രം, തത്വചിന്ത, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെടുത്തിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇവിടെ ശ്രദ്ധേയമാകുന്നത്‌ പരമ്പരാ ഗതമായ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ക്രമാനുഗതമായ മാറ്റമാണ്‌ യൂറോപ്പില്‍ മോഡേണിസത്തിന്‌ കാരണമായത്‌. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവ സാനത്തോടുകൂടി ഈ പരിവര്‍ത്തനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി. ഇക്കാ ലത്തെ സാമൂഹ്യ ചിന്തയുടെ പുതിയ കണ്ടെത്തലുകള്‍ അതിന്‌ ആക്കം കൂട്ടി. ബരദ്ധികപരമായ വിപ്ലവം ഉണ്ടാകുകയും മോഡേണിസത്തിന്‌ സ്വീകാരൃത ലഭി ക്കുകയുമുണ്ടായി. “മോഡേണിസം” ജര്‍മ്മന്‍ ഭാഷയില്‍ പ്രത്ൃക്ഷപ്പെടുന്നത്‌ നവോ ത്ഥാനത്തിന്റേയും പുതിയ അറിവിന്റെയും ലേബലിലാണ്‌. നരവംശശാസ്ത്രം, മാനവികത, ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, ഉദാത്തത തുടങ്ങിയവ ഈ കാലഘടുത്തിലെ ര്രബലമായ ചിന്തകളാണ്‌. ഹാബര്‍മാസ്‌ എന്ന ചിന്തകനാണ്‌ മോഡേണിസത്തിന്റെ നാനാവശങ്ങളെ ക്കുറിച്ച്‌ ആധികാരികമായി പഠിച്ചത്‌. “ഒരു കാലഘട്ടം അതിന്റെ ഭൂതകാലം പുരാ തനമാണെന്ന്‌ ധരിക്കുന്നതും അതില്‍ നിന്ന്‌ പരിവര്‍ത്തിതമായ വര്‍ത്തമാനകാലം നൂതനമാണെന്ന അവബോധം പ്രകടിപ്പിക്കുന്നതുമാണ്‌ മോഡേണിസം. നിശ്ചിത മായ ഒരു കാലയളവില്‍ ഒതുങ്ങുന്ന പ്രസ്ഥാനമായല്ല അദ്ദേഹം മോഡേണിസത്തെ കാണുന്നത്‌. മൂലധനത്തിന്റെ രൂപീകരണം, വിഭവസമാഹരണം, ഉല്പാദന ശക്തി കളുടെ വികാസം, അധ്വാനത്തിന്റെ ഉല്പാദന ക്ഷമതയിലുള്ള ആധിക്യം, കേന്ദ്രീ കൃത രാഷ്ട്രീയാധികാര സ്ഥാപനം, ദേശീയ സ്വത്വത്തിന്റെ രൂപീകരണം, രാക്ഷ്ട്രീയ പങ്കാളിത്തത്തിന്റെ വ്യാപനം. നാഗരിക ജീവിതരീതിയുടെ വ്യാപനം, മൂല്യങ്ങളെയും, മാനകങ്ങളെയും മതത്തില്‍ നിന്ന്‌ വേര്‍പ്പെടുത്തല്‍ തുടങ്ങിയ ഒരു കൂട്ടം ്രകിയകളെയാണ്‌ മോഡേണിസം സൂചിപ്പിക്കുന്നതെന്ന്‌ ഹാബര്‍മാസ്‌ അഭി പ്രായപ്പെടുന്നു"”. 12 തത്വചിന്ത, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ യൂറോപ്പില്‍ ഒരു ്രത്യേക കാലഘട്ടത്തില്‍ (്പതൃക്ഷപ്പെട്ട ആധുനിക ്രവണതകളെ അടയാളപ്പെടു ത്താനാണ്‌ “മോഡേണിസം” എന്ന പദം ആദ്യമുപയോഗിച്ചത്‌ ഫ്രഞ്ച്‌ കവിയായ ബോദ്ലയറിന്റെ “പെയിന്റര്‍ ഓഫ്‌ ദ മോഡേണ്‍ ലൈഫ്‌ എന്ന (പബന്ധത്തിലാ ണെന്ന്‌ പെറ്റര്‍ ചൈല്‍ഡ്‌ അഭിപ്രായപ്പെടുന്നു”. മോഡേണിസത്തിന്റെ ആദ്യാങ്കുര ങ്ങള്‍ ബോദ്ലയറിന്റെ സനന്ദര്യ ശാസ്ത്രത്തിലാണെന്ന്‌ എം. മുകുന്ദന്‍ അഭിപ്രായ പ്പെടുന്നു. “ക്യൂബിസത്തിന്റെയും സര്‍റിയലിസത്തിന്റെയും പ്രണേതാക്കള്‍ ബോദ്ലയറില്‍ നിന്നും പ്രചോദനം കൊണ്ടിരുന്നുവെന്നും പ്രത്യേകിച്ച്‌ സര്‍റിയലി സത്തിന്റെ താത്വിക അടിസ്ഥാനമായ “വെര്‍ബോവിഷ്വല്‍ ഓട്ടോമാറ്റിസം' ബോദ്ല യറിയന്‍ സനന്ദര്യദര്‍ശനത്തോട്‌ പൂര്‍ണ്ണമായും കടപ്പെട്ടിരുന്നുവെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു.” സംവേദനത്തിന്റെയും വാങ്മയത്തിന്റേയും തലത്തില്‍ അപരിചിതമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്‌ യാഥാര്‍ത്ഥ്യത്തിന്‌ തത്വചിന്താപരമായ മാനം നല്‍കാനായിരുന്നു ആധുനികത ശ്രമിച്ചത്‌. അന്യതാബോധം, വ്യക്തി നിഷ്ഠത, നിരാശാബോധം, വ്യര്‍ഥതാബോധം, ശുന്യതാവാദം, മരണാഭിമുഖ്യം, ലൈംഗിക അരാജകത്വം, മോഹഭംഗം ഇവയെല്ലാംകൂടി കലര്‍ന്ന ജീവിതവീക്ഷണമാണ്‌ ആധു നികതയില്‍ കാണാന്‍ കഴിയുന്നത്‌. യൂറോപ്പില്‍ പതിനേഴാംനുറ്റാണ്ടോടെ പ്രത്ൃക്ഷമായതും അധിനിവേശ ത്തിന്റെ ഫലമായി വിവിധ ദേശങ്ങളിലേക്ക്‌ വ്യാപിച്ചതുമായ ഒരു സാമൂഹ്യ ചരി ്രാനുഭവമാണ്‌ ആധുനികത (Modety) എന്ന പദം അര്‍ത്ഥമാക്കുന്നത്‌. ആധു നികതയില്‍ ഉള്‍ച്ചേരുന്ന സവിശേഷ സന്ദര്‍ഭങ്ങളുണ്ട്‌. സാമൂഹ്യ ചരിത്രസന്ദര്‍ഭം അതിന്റെ ജ്ഞാനവ്യവസ്ഥകള്‍ അത്തരമൊരു ജ്ഞാനപദ്ധതി ഭൌതിക പരിസരവു മായി നടത്തിയ ഇടപെടലുകളിലൂടെ രൂപപ്പെട്ട ലോകവീക്ഷണങ്ങളാണ്‌ ആ സന്ദര്‍ഭം. യൂറോപ്യന്‍ സാഹചര്യത്തില്‍ പതിനേഴാംശതകം മുതലാരംഭഭിച്ചതും 13 ഇരുപതാംശതകത്തിന്റെ മധ്യഘട്ടംവരെ വ്യാപിച്ചതുമായ ചരിത്രാനുഭവത്തെയാണ്‌ ആധുനികത (Modernity) എന്നു വിളിച്ചു പോരുന്നത്‌, മുതലാളിത്തം കോളനിീകര ണം, വ്യവസായവത്ക്കരണം, ദേശരാഷ്ടങ്ങള്‍ തുടങ്ങിയ ഭൌതികാസ്പദങ്ങളോടും സാമൂഹിക ശാസ്ത്രം, (Social ടciലncക) ആധുനികശാസ്ത്രം തുടങ്ങിയ ജ്ഞാനരൂപ ങ്ങളോടും പനരത്വകല്‍പനയോടും സ്വതന്ത്ര വ്യക്തിസങ്കല്പങ്ങളോടും ബന്ധ പ്പെട്ടു വികസിച്ചുവന്ന ഒന്നാണ്‌ ആധുനികത. ഈ പ്രമേയങ്ങളെല്ലാം പരസ്പരബ ന്ധിതവും പരസ്പരപൂരകവുമാണെന്നത്‌ ശ്രദ്ധേയമാണ്‌. സാമൂഹ്യശാസ്ത്രവീക്ഷ ണത്തില്‍ ആധുനികതയുടെ നിര്‍വൃചനം ഇതാണ്‌. “പാരമ്പര്യത്തിന്‌ ശേഷമുളള ആശയങ്ങളെയും രീതികളെയും പ്രതിനിധാനം ചെയ്യുന്ന ്രതിഭാസമാണ്‌ ആധു നികത. ആരംഭഘട്ടത്തില്‍ പാരമ്പര്യത്തെയും പ്രവണതകളെയും തിരസ്കരിച്ച ആധുനികത, നിലവിലുളള ആശയങ്ങളുടെയും രീതികളുടെയും അടിസ്ഥാന ത്തില്‍ പ്രശ്നങ്ങളെ അവലോകനം ചെയ്യുന്നതിനാല്‍ പ്രാധാന്യമര്‍ഹിച്ചു. സമകാ ലിക ചിന്തകളും അവലോകനങ്ങളുമായി ഇന്ന്‌ ആധുനികത മാറിയിരിക്കുന്നു.” “ആധുനികതയ്ക്ക്‌ ഓകസ്ഫോര്‍ഡ്‌ അഡ്വാന്‍സ്‌ ലേണേഴ്‌സ്‌ ഡിക്ഷണറി യുടെ എന്‍സൈക്ടോപീഡിയ നല്‍കുന്ന നിര്‍വചനം പരമ്പരാഗതമായവയില്‍ ര്രത്യേകിച്ച്‌ കല, സാഹിത്യം, മതം എന്നിവയില്‍ രൂപപ്പെട്ടുവന്ന ആധുനിക ആശ യങ്ങളും രീതികളുമാണ്‌. ആല്‍ബര്‍ട്ട്‌ കാമ്യുവിന്റെ “ദ റിബല്‍” എന്ന പുസ്തക ത്തില്‍ “ആധുനികത ജീവിതാവസ്ഥകള്‍ക്കു നേരെയുള്ള മനുഷ്യന്റെ അതിഭ തിക പ്രക്ഷോഭമാണ്‌ എന്ന സമീപനം കാണാം.” “മലയാളത്തിലെ ആധുനികതാവാദത്തിന്റെ ന്യൂക്ലിയസ്‌ വിമോചന സാഹിത്യ ദര്‍ശനമായിരുന്നുവെന്ന്‌ വി. ആര്‍. സുധീഷ്‌ അഭിപ്രായപ്പെടുന്നു". സച്ചിദാനന്ദന്റെ അഭിപ്രായത്തില്‍ ആധുനികത സാമ്രാജ്യത്വ സംസ്കാരം പകര്‍ത്തിവയ്ക്കലില്‍ നിന്ന്‌ വിപ്ലവബോധം പകര്‍ത്തിവയ്ക്കലിലേക്ക്‌ മാറിയതായി കണ്ടെത്തുന്നു. മുടിവച്ചിരുന്ന സമകാലികവൈരുദ്ധ്യങ്ങള്‍ ഇളക്കിവിടാനൊരുന്പെ 14 ട്ടുവെന്നത്‌ ആധുനികത സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌. വര്‍ശഗ്ഗപര മായ എല്ലാ ഒപ്പിച്ചുമാറ്റലിനുമെതിരായിരുന്നു ആധുനികത. ആധുനികതയുടെ “ജീവന്‍ അനുഭവങ്ങളോടുള്ള ഉദാസീനതയെ ഉലയ്ക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന നിഷേധ സ്വരമാണ്‌.” ജ്ഞാനോദയത്തിന്റെ കാലഘട്ടം മുതലാണ്‌ യൂറോപ്പില്‍ പരിവര്‍ത്തനം ആരംഭഭിച്ചത്‌. “ജ്ഞാനോദയചിന്തയുടെ അടിത്തറയായി കരുതുന്നത്‌. മാന്ത്രികമായ യാതനകളുടെയും ദുരിതങ്ങളുടെയും പ്രഭവസ്ഥാനം അജ്ഞതയാ ണെന്നും അജ്ഞതയുടെ ദൂരീകരണവും ശാസ്ത്രീയമായ അറിവിന്റെ പ്രതിഷ്ഠാ പനം വഴിയും ദുരിതങ്ങള്‍ക്കും യാതനകള്‍ക്കും പരിഹാരം കണ്ടെത്താമെന്നുമുളള വിശ്വാസത്തെയാണ്‌; ഈ ആധുനികത പ്രബുദ്ധപരമാണ്‌. ഇത്‌ യുക്തിയ്ക്കും സ്വാതന്ത്രയത്തിനും പ്രാധാന്യം നല്‍കി. ശാസ്ത്രം, മതം, കല, സാമൂഹ്യചിന്ത ഇവയൊക്കെ സ്വത്വപാവീണ്യമുളള ജ്ഞാനരുപങ്ങളായി മാറി. മനുഷ്യവീര്യവും മാനവമഹിമയും ഘോഷിച്ച്‌ ജ്ഞാനോദയ ആധുനികത മനുഷ്യനെ സര്‍വ്വ്രധാ നവും പ്രപഞ്ച കേന്ദ്രിതവുമാക്കിത്തീര്‍ത്തു. ആധുനികതയുടെ ഫലമായി അജ്ഞതയില്‍ കഴിയുന്ന ഏഷ്യനാര്രിക്കന്‍ രാഷ്ട്രങ്ങളെ സമുദ്ധരിക്കപ്പെടാന്‍ കഴിഞ്ഞു. ആധുനീകരണവും കോളനീകര ണവും ഒപ്പത്തിനൊപ്പം നീങ്ങുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. യൂറോ പ്പിൽ വികസിച്ചുവന്ന ആധുനികതയുടെ പ്രതൃക്ഷങ്ങളായ കോളനീകരണം, അധി നിവേശിത ദേശങ്ങളില്‍ വളര്‍ന്നുവന്ന പുതിയ സാമൂഹിക പരിഷ്കരണപ്രസ്ഥാന ങ്ങളും മാനവികതയിലധിഷ്ഠിതമായ ചിന്താസരണികളും വിദ്യാഭ്യാസ്രകമങ്ങളും സാമൂഹിക്രവണതകളും വളര്‍ന്നു വികസിക്കാന്‍ സഹായകമായി. സ്വാതന്ത്ര്യം, സമത്വം, നിരപേക്ഷത, സാര്‍വദേശീയത എന്നീ ആധുനികമായ അവബോധം കോളനികളിലേക്ക്‌ എത്തിച്ചു. അതിന്റെ തുടര്‍ച്ചയായി അച്ചടി, സാക്ഷരത, മാനക ഭാഷ, വ്യവസായവത്ക്കരണം, ദേശീയത, വ്യക്തിഗത പനരത്വം, ശാസ്ത്രസാങ്കേ 15 തിക വിദ്യ എന്നിവയിലൂടെ മുന്നേറുവാനുള്ള ചിന്തകള്‍ കോളനികളിലാരംഭിച്ചു. ആധുനികത പുരോഗമനപരമാണെന്ന തോന്നലുണ്ടാക്കാന്‍ ഇത്തരം പ്രത്ൃക്ഷപര മായ വസ്തുതകള്‍ക്ക്‌ കഴിഞ്ഞു. യൂറോകേന്ദ്രിതമായ ആധുനിക പദ്ധതികളെ വിമര്‍ശനാത്മകമായി പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ ഏറെ യൊന്നും ഉണ്ടായില്ല. അതിന്‌ ഇന്ത്യയടക്കമുള്ള ദക്ഷിണാ്രഫിക്കന്‍ രാഷ്ട്രങ്ങള്‍ ശ്രമിച്ചുവെങ്കിലും “ജ്ഞാനോദയത്തിന്‌ ആധുനികതയുടെ വിമോചനപരമായ അംശങ്ങളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുളളു. അതിലൂടെ വിമോചകമായ ധര്‍മ്മം യുറോപ്യന്‍ ആധിപത്യൃത്തിനുണ്ടെന്ന ചിന്ത ഇവിടെ വേരുറച്ചു. ആധുനീ കരണത്തെ വിമോചനാത്മകമായി കാണുന്ന നിലപാട്‌ സാഹിത്യത്തിലും കാണാ നാവുന്നു. ആധുനികതയുടെ മുൂല്യസങ്കലപ്ങ്ങളിലൂന്നിയുള്ള ആധുനീകരണ മാണ്‌ വിമോചനാത്മകമാവുന്നത്‌. കൊളോണീയലിസത്തിന്റെ ഉപോല്‍പ്പന്നമായി പ്രത്യക്ഷപ്പെട്ട ഒന്നാണ്‌ നവോത്ഥാനപരമായ ആധുനികത. നവോത്ഥാനത്തെ തുടര്‍ന്നുണ്ടായ ആധുനിക തയുടെ വൃത്യസ്ത രൂപങ്ങളാണ്‌ കൊളോണിയല്‍ ദേശരാഷ്ട്ര ആധുനികത, ദേശീയവാദപരമായ ആധുനികത, കീഴാള-ജനകീയ ആധുനികത, ലിബറല്‍ വ്യക്തിവാദ ആധുനികത എന്നിവ. സ്വാതന്ത്ര പൂര്‍വ്വഘട്ടത്തില്‍ ആധുനികവി മര്‍ശനത്തിന്‌ പരിമിതികള്‍ സൃഷ്ടിച്ചത്‌ ആധുനികതയിലെ ഈ വൃൃത്യസ്തധാര കള്‍ സ്ൃഷടിച്ച സങ്കീര്‍ണ്ണമായ പരിസരമാണ്‌. സ്വാതന്ത്രയാനന്തരം ഈ പരിമി തിയെ മറികടക്കാന്‍ കഴിഞ്ഞു. ഇവിടെ നിലവിലുണ്ടായ നവോത്ഥാന ആധുനിക തയുടെ വൈവിധ്യപൂര്‍ണ്ണമായ അവസ്ഥകള്‍ക്ക്‌ പരിവര്‍ത്തനമുണ്ടായി. സ്വാത ന്ത്രാനന്തരം ഇന്ത്യന്‍ ഭരണവര്‍ഗം സ്വീകരിച്ചത്‌ വൈവിധ്യങ്ങളുടെ ലയനത്തി ലൂടെ രൂപപ്പെടുതും കൊളോണിയല്‍ മൂല്യപദ്ധതികള്‍ക്ക്‌ പ്രാധാന്യമുള്ളതുമായ ഒരു “ആധുനികത യെയാണ്‌. ദേശീയവാദപരമായ ആധുനികതയ്ക്ക്‌ പരിമിതി ഉണ്ടായിരുന്നെങ്കിലും അതിലെ പ്രതിരോധാത്മകത പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അത്‌ നഷടപ്പെട്ടു. ഭാരതീയ്‌മെന്നോണം അതില്‍ 16 ചേര്‍ന്നിരുന്ന ര്രാഹ്മണിക മൂല്യവ്യവസ്ഥ സ്വീകരിക്കപ്പെട്ടു. ജ്ഞാനോദയ പദ്ധതി കള്‍ക്ക്‌ മേല്‍ക്കോയ്മ നേടാനായി. അതിന്റെ മഹത്വത്തെ ന്റെഹുവിയന്‍ കാലം ഉദ്ഘോഷിച്ചു. ദേശീയവാദ ആധുനികതയ്ക്ക്‌ പ്രതിരോധ സ്വഭാവം നഷ്ടമായി. കീഴാള ആധുനികത അ്രസക്തമാക്കപ്പെട്ടു. അതോടെ കൊളോണിയല്‍ ആധു നികത മുന്നോട്ടുവച്ച പദ്ധതികളെ അതേ മട്ടില്‍ പുനരവതരിപ്പിക്കുന്ന സംവിധാനം സ്വാതന്ത്ര്രാനന്തര ഇന്ത്യന്‍ ഭരണ വ്യവസ്ഥയില്‍ ഉടലെടുത്തു. മലയാള സാഹി തൃത്തിലും അതിന്റെ മാറ്റൊലികള്‍ രൂപപ്പെട്ടു. ആധുനികതാവാദത്തിന്റെ കാലമായി മലയാള സാഹിത്യം പരി ഗണിക്കുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളും എഴുപതുകളുമായിരു ന്നു. ജീവിതം മാറിയതിനൊപ്പം സാഹിത്യവും മാറി. കഥയും നോവലും കവി തയും നാടകവുമെല്ലാം പുതിയ വഴികള്‍ അന്വേഷിച്ചു. ഭാഷയ്ക്കെല്ലാ പ്രമേയ ത്തിലും പുതുമയുണ്ടായി. രൂപശില്പത്തില്‍ സമഗ്രമായ ഒരു പരിഷ്കരണമുണ്ടാ യി. ഈ പരിഷ്കരണം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാംസ്കാരികാവ സ്ഥകളോട്‌ ചേര്‍ന്നതായിരുന്നു. മലയാള സാഹിതൃത്തില്‍ ആധുനികതാവാദം വേരുറപ്പിച്ചത്‌ നിലവിലുണ്ടായിരുന്ന ശില്പ സംവിധാനങ്ങളില്‍ നിന്ന്‌ പുറത്തു കടന്ന്‌ സങ്കീര്‍ണ്ണമായ സാമൂഹികാന്തരീക്ഷത്തെ ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ടാണ്‌. ആധുനികതാവാദത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രത്യക്ഷ മായി സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥകളോട്‌ ്രതികരിക്കാനായില്ല. അത്തരം പ്രതി കരണങ്ങള്‍ പരോക്ഷമായി അവതരിപ്പിക്കാനാണ്‌ കഴിഞ്ഞത്‌. ആധുനികതാ വാദ ത്തിന്റെ സവിശേഷത കൃതിയുടെ ഉപരിഘടനയ്ക്കപ്പുറം ദമിതമായിരിക്കുന്ന പാഠത്തിലായിരുന്നു. ഈ ആവിഷ്ക്കരണരീതി ആധുനികതാവാദത്തിന്‌ സങ്കീര്‍ണ്ണ മായതലം സ്യഷ്ടിച്ചു. സങ്കീര്‍ണ്ണതകളെ സനന്ദര്യാത്മകമായി ആവിഷകരിക്കാന്‍ ആധുനികതാവാദം ശ്രദ്ധകേന്ദ്രീകരിച്ചു. പുതിയ ആവിഷ്ക്കരണരീതികളെ ആധു നികതാവാദം അന്വേഷിച്ചു. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സാമ്പത്തിക 17 വ്യവസ്ഥിതിയിലുളള അവിശ്വാസവും എതിര്‍പ്പും ആധുനികതാവാദ രചനകള്‍ക്ക്‌ “റിബല്‍” എന്ന ലേബല്‍ നല്‍കി. മലയാളസാഹിതൃത്തില്‍ ആധുനികപ്രവണതകള്‍ പ്രകടമാക്കിയത്‌; അയ്യ പ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, അക്കിത്തം, മാധവന്‍ അയ്യപ്പത്ത്‌, സച്ചിദാനന്ദന്‍ കടമ്മനിട്ട, ബാലചന്ദ്രന്‍ ചുളളിക്കാട്‌, ഒ. വി. വിജയന്‍, എം. ടി, വാസുദേവന്‍ നായര്‍, ആനന൯്‌, എം. മുകുന്ദന്‍, കാക്കനാടന്‍, സേതു, വി. കെ. എന്‍. ജി. ശങ്കരപ്പി ള്ള, എന്‍. കൃഷ്ണപിള്ള തുടങ്ങിയ എഴുത്തുകാരാണ്‌. യാഥാസ്ഥിതികരായ വിമര്‍ശകരും വായനക്കാരും പുതിയ അഭിരുചികള്‍ ആവശ്യപ്പെട്ട കടന്നുവന്ന ആധുനികതസാഹിത്യത്തെ അവഗണിച്ചു. agama ആധുനിക രചനകള്‍ മുന്നോട്ട്‌ വയ്ക്കുന്ന സനന്ദര്ൃതലങ്ങളെ ഉള്‍ക്കൊള്ളാനും അവയെ വേണ്ട രീതി യില്‍ വിശകലനം ചെയ്യാനും ശ്രമിച്ചവരില്‍ പ്രധാനികള്‍ കെ. പി. അപ്പന്‍, വി. രാജ കൃഷ്ണന്‍, ആര്‍. നരേന്ദ്രപസാദ്‌, ആഷാമേനോന്‍ തുടങ്ങിയവരാണ്‌. മലയാളത്തിലെ ആധുനികത കേവലമായ അനുകരണമാണെന്ന വാദമുണ്ട്‌. അറുപതുകള്‍ക്കുശേഷമുള്ള മലയാള സാഹിത്യം അനുകരണത്തിന്റെ ദശകങ്ങളി ലൂടെ കടന്നുപോയി എന്ന്‌ വി. സി. ശ്രീജന്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ “തങ്ങള്‍ ആശ്രയിച്ച പാശ്ചാതൃചിന്തകരില്‍ നിന്ന്‌ ചില ധാരണ കള്‍ മാത്രം കടമെടുത്തും അതില്‍തന്നെയുള്ള ചില അംശങ്ങളെ ഭാരതീയ ആത്മീയദര്‍ശനങ്ങളുടെ സാദൃശ്യത്താല്‍ പുന:സംവിധാനം ചെയ്തും പ്രാമാണിക തയ്ക്കായി പാശ്ചാത്യ സാഹിതൃകാരന്മാരെ സാക്ഷിനിര്‍ത്തിയും യുറോപ്പിലെ ഹൈമോഡേണിസത്തോടുള്ള ചാര്‍ച്ച സ്ഥാപിച്ചും ഒരു കാലത്ത്‌ രംഗം അടക്കി വാണ ആധുനികത പാശ്ചാത്യ മാതൃകയുടെ അനുകരണമായിരുന്നു".”” കെ. പി. അപ്പനും, വി രാജക്ൃഷ്ണനും ഈ അഭിപ്രായത്തോട്‌ യോജിക്കുന്നില്ല. ആധു നിക രചനകളുടെ ആവിര്‍ഭാവം ആധുനിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം കേരളീയ സമൂഹം മാറിയ സാഹചര്യത്തിലാണെന്ന്‌ ഇവര്‍ പറയുന്നു. “മല 18 യാളത്തിന്റെ ആധുനികത കാലത്തിന്റെ ഗതിവേഗവുമായി സഞ്ചരിച്ച ്രസ്ഥാനമാ ണെന്ന്‌?” അപ്പന്‍ നിരീക്ഷിക്കുന്നു. പാശ്വാതൃസാഹിത്യരപസ്ഥാനത്തിലെ മോഡേ ണിസവും മലയാളത്തിലെ ആധുനികതയും തമ്മിലുള്ള അഭേദ്യബന്ധമാണിവിടെ കാണാന്‍ കഴിയുന്നത്‌. സ്വാതന്ത്രലബ്ധിയ്ക്കു മുമ്പ്‌ ഇവിടെ നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹി കാന്തരീക്ഷം സാഹിതീയ രചനകളില്‍ സ്ഥാനം പിടിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ അവസ്ഥകളില്‍ മാറ്റം വന്നു. പ്രത്യേകിച്ചും അറുപതുകളിലും എഴുപതുക ളിലും സാഹിത്യകാരന്മാര്‍ പാശ്ചാത്യാശയങ്ങളുടെ അനുകരണക്കാരായി അധ:പ തിച്ചിരുന്നുവെന്ന്‌ പറയുന്നതില്‍ യുക്തിയില്ല. കാരണം വപാശ്ചാത്യസാഹിത്യ മാതൃകകളെ ആശയപരമായി സ്വാധീനിച്ചെങ്കിലും വിഷയസംവിധാനത്തില്‍ കേരളീയപരിസരം തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. മലയാള സാഹിതൃത്തിലെ ആധുനികതാവാദത്തിന്റെ ആദ്യഘട്ടത്തില്‍ ആധുനികതാ വിമര്‍ശനം വേണ്ട്ര പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ ആധു നികവാദത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ വിമര്‍ശന സമീപനത്തില്‍ മാറ്റം ഉണ്ടാവുകയും ചെയ്തു. ആധുനികതാവാദ സാഹിത്യത്തെ പുനര്‍നിര്‍ണ്ണയവിധേ യമാക്കേണ്ടതുണ്ടെന്ന രീതിയില്‍ വിമര്‍ശന സമീപനത്തില്‍ മാറ്റം വരുന്നു. ആധു നികതാവാദസാഹിത്യത്തിന്റെ പുനര്‍വായനകളെ മുന്‍നിര്‍ത്തി സാഹിതൃഭാവുക ത്വത്തിന്റെ പുനരന്വേഷണം സാധ്യമാക്കേണ്ടതുണ്ട്‌. 11,2 സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ ആധുനികതാവാദത്തെ അരാഷ്ട്രീയ ദര്‍ശനമായിട്ടാണ്‌ പരിഗണിച്ചിരുന്നത്‌. ആധുനികതാവാദത്തിന്റെ സവിശേഷതയായി കാണാന്‍ കഴിയുന്നത്‌ അസ്തിത്വ വാദം, അന്യവത്കരണം, ശൂന്യതാവാദം, മൂല്യങ്ങളുടെ നിഷേധം എന്നിവയാണ്‌. ആധുനികതാവാദം ജീവിതത്തിലെ ഭാതിക യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കുന്ന തായി കാണാം. ദാര്‍ശനിക സമസ്യകളില്‍ ആധുനികാവാദസാഹിതൃകാരന്മാര്‍ 19 മുഴുകിയക്കഴിയുന്നവരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ അവര്‍ ശ്രദ്ധിച്ചിരുന്നത്‌ സ്വതന്ത്നായ എഴുത്തുകാരനാവുക എന്നതാണ്‌. എങ്കില്‍ മാത്രമേ ജീവിത ത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിച്ച്‌ ജാഗ്രതയോടെ പെരുമാറാന്‍ കഴി യൂ. മനുഷ്യസ്വാതന്ത്ര്രമെന്നാല്‍ അവര്‍ വിശ്വസിച്ചിരുന്നത്‌ ആത്മീയ സ്വാതന്ത്ര്യം മാത്രമല്ല രാഷ്ട്രീയ സ്വാതന്ത്രം കൂടി ആയിരുന്നു. ആധുനികതയുടെ മുഖ്യസ്വഭാവമായി കാണുന്നത്‌ മൂല്യ തിരസ്കാരത്തെ യാണ്‌, അബ്സേര്‍ഡ്‌ പ്രസ്ഥാനം (അസംബന്ധപ്രസ്ഥാനം) ആധുനികതയുടെ ഉപവിഭാഗമാണ്‌. അബ്സേര്‍ഡിസം ജീവിതത്തിന്റെ സത്യം മരണമാണെന്നും തന്മൂലം ജീവിതം വ്യര്‍ത്ഥമാണെന്നും ഗ്പഖ്യാപിച്ചു. ദൈവം മരിച്ചെന്നു മാഗ്രമല്ല തത്സ്ഥാനത്ത്‌ മറ്റൊന്നുമില്ലന്നതാണ്‌ അബ്സേര്‍ഡിറ്റിയുടെ അടിസ്ഥാന പ്രമാ ണം. ജീവിതം അബ്സേര്‍ഡ്‌ ആണെന്ന അവബോധത്തിന്‌ ഹേതുവാകുന്നത്‌ വ്യക്തിക്ക്‌ സമൂഹത്തില്‍ വന്നു ചേര്‍ന്ന “ഐതര്യം” ആകുന്നു. “അസ്തിത്വവാദം” എന്ന ദര്‍ശനമാണ്‌ സമൂഹത്തില്‍ ഐതര്യം ഉളവാക്കിയ ദര്‍ശനങ്ങളില്‍ എറ്റവും ശക്തമായത്‌. മലയാളസാഹിതൃത്തില്‍ ആധുനികത കടന്നു വരുന്നത്‌ ആയിരത്തിതൊ ള്ളായിരത്തി അറുപതു മുതലാണ്‌. പഴയ വിശ്വാസങ്ങളും ആശയങ്ങളും പഴയ കലാസങ്കേതത്തില്‍കൂടി ക്രമമായും യുക്തിനിഷ്ഠമായും ആവിഷക്കരിക്കുന്ന രീതിയ്ക്ക്‌ വ്ൃത്യാസം ഉണ്ടായി. ആധുനികതാവാദസാഹിത്യത്തിന്റെ ശ്രേഷ്ഠ മാതൃകകളായി പറയാന്‍ കഴിയുന്നത്‌ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ ദല്‍ഹി, കാക്കനാടന്റെ ഉഷണമേഖല, ആനന്ദിന്റെ ആള്‍ക്കൂട്ടം എന്നിങ്ങനെയുള്ള രചനകളാണ്‌ ദേശീയാധുനികതയുടെ ചരിത്രത്തിലെ ഗുരുതര മായ പ്രതിസന്ധി മുഹൂര്‍ത്തം നമ്മുടെ ആധുനികതാവാദത്തിന്റെ ഭാവരശ്മികളെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. എന്നാല്‍ അത്തരം വിഷയങ്ങള്‍ ര്രതൃക്ഷമായി സാഹിതൃ രചനകളില്‍ കടന്നു വന്നില്ല. സാമൂഹിക ശാസ്ത്രപര 20 മായ വിമര്‍ശന പദ്ധതികള്‍ ആധുനികതാവാദ സാഹിത്യമുള്‍ക്കൊളളുന്ന മേഖല യില്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോയി. ആധുനികതാവാദകഥകളും നോവലും ആധുനികതാവാദാനന്തരഘട്ു ത്തിലും വിശകലനം ചെയ്യപ്പെട്ടു. ഈ ഘട്ടത്തിലാണ്‌ ആധുനികതാവാദ രചനകള്‍ ഉള്‍ക്കൊണ്ടിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ അവബോധം ശരിയായ രീതി യില്‍ തിരിച്ചറിയപ്പെട്ടത്‌. ആധുനികതാവാദസാഹിത്യകാരന്മാര്‍ സാമൂഹികവും രാഷ്ട്രീയവുമായ ഉത്കണ്ഠകളെ രചനകളില്‍ സന്നിവേശിപ്പിച്ചത്‌ ഏകരൂപത്തിലാ യിരുന്നില്ല. അത്‌ പ്രത്യക്ഷമായത്‌ വ്യത്യസ്തങ്ങളായ രീതികളിലാണ്‌ കഥ- നോവല്‍ സാഹിത്യം ഉള്‍ക്കൊണ്ടിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിവക്ഷ കള്‍ പരിശോധിക്കുന്നതിനായ്‌ അവയുടെ പ്രത്യേകതയെ അടിസ്ഥാനമാക്കി ദമി തം, (പച്ഛന്നം, പ്രകടം എന്നിങ്ങനെ വിഭജിക്കാം. 1.1.3 ദമിതം രാഷ്ട്രീയവും സാമൂഹികവുമായ ഉത്കണ്ഠകളെ പ്രത്യക്ഷമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരിക്കുന്നവരെയാണ്‌ ദമിതം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടു ത്തുന്നത്‌. പലപ്പോഴും ഇത്തരക്കാരുടെ രചനകള്‍ അതി ഭൌതികവും ദാര്‍ശനിക വുമായ അതിവായനയ്ക്കുള്ള സാധൃത തുറന്നിട്ടു. ചില സന്ദര്‍ഭത്തില്‍ സദാചാര സങ്കല്പങ്ങള്‍, നിഷേധാത്മകത, അശ്ലീലം എന്നിവയെ കേന്ദ്രീകരിച്ചും പാരായണ മുണ്ടായി. ഈ രണ്ട്‌ സാഹചര്യത്തിലും ഉള്ളിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ സാമൂഹികവിവക്ഷകള്‍ അവഗണിക്കപ്പെട്ട രചനകളില്‍ രാഷ്്രീയസാമൂഹിക ജാഗ്രത വച്ചു പുലര്‍ത്തിയ ഈ എഴുത്തുകാരെ അരാഷ്ട്രീയവാദികളെന്നും നിഷേ ധികളെന്നും വിലയിരുത്തപ്പെട്ടു. ഒ. വി. വിജയന്‍, കാക്കനാടന്‍, ആനന്ദ്‌, എം. മുകുന്ദന്‍ എന്നീ ആധുനികരായ എഴുത്തുകാരെ അത്തരത്തിലാണ്‌ തിരിച്ചറിഞ്ഞ ത്‌, ഇവരുടെ കൃതികളില്‍ അസ്തിത്വ വ്ൃഥകളെ ദാര്‍ശനികമായ ഉൾക്കാഴ്ച്ച യോടെ അവതരിപ്പിക്കുന്നുണ്ട്‌. 21 ഒ. വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസത്തെ ആധുനിക മലയാള സാഹിത്യത്തിന്റെ മാതൃകയായി കരുതപ്പെടുന്നു. ഏറെ ചര്‍ച്ചകള്‍ക്ക്‌ വിധേയമായ കൃതിയാണിത്‌. അസ്തിത്വവ്യഥ, പാപബോധം എന്നീ മേഖലകളെ കേന്ദ്രീകരിച്ച്‌ പഠനവിധേയമായ കൃതിയാണിത്‌. മുകുന്ദന്റെ രചനയിലും അസ്ഥിത്വവാദം ശുന്യ താവാദം എന്നിവയെ കേന്ദ്രീകരിച്ചുള്ള പാരായണങ്ങള്‍ സാധ്യമാണ്‌. മുകുന്ദന്റെ ദല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈ ലോകം അതിലൊരു മനുഷ്യന്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ആധുനികവാദ സാഹിത്യ ചര്‍ച്ചകളില്‍ ഒ. വി. വിജ യന്‍, മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം കേട്ടിരുന്ന പേരാണ്‌ കാക്കനാടന്റേത്‌. ചട്ടക്കൂടു കള്‍ക്കതീതമായിരുന്നു കാക്കനാടന്റെ സൃഷ്ടികള്‍. രാഷ്ട്രീയവും സാമൂഹ്യവു മായ അന്തര്‍ധാരകള്‍ കാക്കനാടന്റെ രചനയിലുണ്ടായിരുന്നു. ഉഷ്ണമേഖല, ഏഴാംമുദ്ര, വസൂരി, അജ്ഞതയുടെ താഴ്വര, തുടങ്ങിയ നോവലുകളില്‍ ആധുനി കതയുടെ രചനാപരമായ സവിശേഷതകള്‍ കണ്ടെത്താന്‍ കഴിയും. ആദര്‍ശ ്രത്ൃയശാസ്ത്രങ്ങള്‍ തന്നെ അതിന്റെ തലതിരിഞ്ഞ മാതൃകകള്‍ സൃഷടിക്കു മ്പോള്‍ കലാപബോധമുള്ള എഴുത്തുകാരന്‍ പ്രതിഷേധിക്കേണ്ടി വരുമെന്ന്‌ പറ യുന്ന ആദര്‍ശം പ്രവൃത്തിയില്‍ കാണിക്കാത്തവരെ തുറന്നു കാണിക്കുന്നതിലൂടെ അത്തരക്കാരുടെ കപട മുഖം വെളിവാക്കുകയാണ്‌ സാഹിത്യകാരന്‍ ചെയ്യുന്നത്‌. കാക്കനാടന്റെ രചനകളില്‍ ഈ സവിശേഷത ദര്‍ശിക്കാന്‍ കഴിയും. ആധുനിക സാഹിത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സാഹിതൃകാരനാണ്‌ ആനന്ദ്‌. “ആള്‍ക്കൂട്ടം” നഗരവത്കൃത ലോകത്തില്‍ വ്യക്തി നേരിടുന്ന അപമാനവീകരണത്തിന്റെ പ്രശ്ന ങ്ങളാണ്‌, സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന്റെ അര്‍ത്ഥാന്തരങ്ങളും ഇന്ത്യയ്ക്ക്‌ ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യവും തമ്മിലുളള വൈരുദ്ധ്യമാണ്‌ “ആള്‍ക്കൂട്ടത്തിലെ മുഖ്യ ചര്‍ച്ചാവിഷയമെന്ന്‌ പി. കെ. രാജശേഖരന്‍ വ്ൃക്തമാക്കുന്നു. ഈ കൃതി യില്‍ അന്യതാബോധം ദര്‍ശിക്കപ്പെടുന്നുണ്ട്‌. “മരണ സര്‍ട്ടിഫിക്കറ്റ്‌, “അഭ യാര്‍ത്ഥികശള്‍്‌', “മരുഭൂമികള്‍ ഉണ്ടാകുന്നത്‌” തുടങ്ങിയ നോവലുകളും ആധുനികതാ വാദ സാഹിത്യമാതൃകകളാണ്‌. 22 ആധുനികതാവാദം സാഹിത്യത്തില്‍ പ്രബലമായിരുന്ന അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കഥാസാഹിത്യത്തിലും, നോവല്‍സാഹിത്യത്തിലും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടവരാണ്‌ ഈ നാലുപേര്‍. അതിനാല്‍ അവരുടെ രചനകളുടെ സാമാന്യ സ്വഭാവം സൂചിപ്പിക്കാതിരിക്കാനാവി ല്ല (ആറാദദ്ധ്യായത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌), ആധു നികതാവാദഘട്ട വിമര്‍ശനം ഇവരുടെ രചനകളെ അരാഷ്ട്രീയ സ്വഭാവമുള്ള തായി വിലയിരുത്തി. ഉപരിതല സൂചനകളേക്കാള്‍ ദമിതപഠനത്തിന്‌ രന്നല്‍ നല്‍കിയ പാരായണമായിരുന്നു ആധുനികതാവാദഘട്ടത്തില്‍ നടത്തിയിരുന്നത്‌. 11.4 (പച്ചന്നം ദാര്‍ശനികമായ അതിവായനകളില്‍ ദമിതപാഠം പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. ദമിതത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും വൃത്ൃയസ്തമായൊരു വിഭാഗത്തെയാണ്‌ (പച്ഛന്നം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. ഇവരുടെ രച നകള്‍ നേരിട്ടിരുന്ന പ്രതിസന്ധി ദാര്‍ശനികമായ അതിവായനയായിരുന്നില്ല അന്യാ പദേശം, ആക്ഷേപഹാസ്യം, വിശ്രമാത്മകത, മിത്തുകളുടെ പുനരാഖ്യാനം, പുതുമ യുള്ള ഭാഷാശൈലി എന്നിവയാണ്‌ രചനകളില്‍ ആവിഷീക്കരിക്കപ്പെട്ടിരുന്നത്‌. രാഷ്ട്രീയവും സാമൂഹ്യവുമായ സൂചനകള്‍ കൃതിയില്‍ ഉള്‍പ്പെടുത്താന്‍ അത്തരം സങ്കേതങ്ങളെ ഇവര്‍ ഫലപ്രദമായി ഉപയോഗിച്ചു. ഈ സങ്കേതം സമര്‍ത്ഥമായി ്രയോഗിച്ചവര്‍ സക്കറിയ, വി. കെ. എന്‍., സേതു, എം. പി. നാരായണപ്പിള്ള, പുന ത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരായിരുന്നു. ലാവണ്യാത്മകമായിരുന്നു ഇവരുടെ രചനകള്‍. ആധുനികതാ വാദത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്ന വിമര്‍ശകര്‍ ദുര്‍ഗ്രഹതയും വിലക്ഷണതയും ഇവരുടെ സൃഷ്ടികളില്‍ ആരോപിച്ചു. ചിലര്‍ സാമൂഹ്യവിമുഖത കണ്ടെത്താന്‍ ശ്രമിച്ചു. ആധുനികാവാദസാഹിതൃകാരന്മാരുടെ കൂടെ പരിഗണിക്കപ്പെട്ട സാഹിത്യ കാരനാണ്‌ വി. കെ. എന്‍. “ആധുനികതയുടെ ആധാരസാമഗ്രികളെ അപനിര്‍മ്മി 23 ക്കുന്നതോടൊപ്പം ആധുനികത പരിഹരിക്കുവാന്‍ ശ്രമിച്ച; ഒതുക്കിവയ്ക്കുവാന്‍ ശ്രമിച്ച, വൈരുദ്ധ്യങ്ങളെ അത്‌ നിരന്തരം പുറത്തുകൊണ്ടുവരുകയും ചെയ്തു. അങ്ങനെ പാരമ്പര്യവും പരിഷ്ക്കാരവും ഭക്തിയും ഫലിതവും ധര്‍മ്മവും കാമവും സംസ്കൃതവും ഇംഗ്ലീഷും, നെല്ലും ഡോളറും അവിടെ നിരവധിയായി നിന്ന്‌ തമ്മില്‍ പൊരുതി” എന്ന്‌ സുനില്‍ പി. ഇളയിടം വിലയിരുത്തുന്നു. അധികാര രാഷ്ട്രീയത്തിന്റെ ലോകമാണ്‌ വി. കെ. എന്നിന്റെ നോവലുകളില്‍ കാണുന്നത്‌. ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്‌, സിന്‍ഡിക്കേറ്റ്‌ ഉദാഹരണങ്ങള്‍. സക്കറിയയുടെ കഥകള്‍ കളിമട്ടില്‍ നമ്മെ കൂട്ടിക്കൊണ്ടുപോയത്‌ വലിയ കാര്യങ്ങ ളിലായിരുന്നു. സക്കറിയയുടെ കഥകളില്‍ വിരുദ്ധോക്തിയും ആക്ഷേപഹാ സ്യവും സവിശേഷതയായി പറയുമ്പോള്‍ അതോടൊപ്പം “രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനം” മര്‍മ്മ ്രധാനമായിരുന്നു. മതം, രാഷ്ട്രീയം, അധികാരം, ഗ്പദേശം, ചരിത്രം എന്നീ വിഷയങ്ങള്‍ രചനയില്‍ കടന്നു വരുന്നു. അശ്ലീലം വരുത്തിവച്ച വിന, കിംഗ്‌(ങ്‌) സോളമണ്‍(ന്‍), വെളളവടി, ഒരിടത്ത്‌ തുടങ്ങിയ കഥകള്‍ ഉദാഹര ണം. നവനിരൂപകര്‍ സക്കറിയയുടെ കഥകളിലെ വ്രച്ഛന്നരുപമാര്‍ന്ന രാഷ്ട്രീയ അന്തര്‍ധാരയ്ക്ക്‌ CAINE പരിഗണന നല്‍കിയില്ല. അസ്തിത്വവാദം, ഫാന്റസി തുടങ്ങിയവയെ മുന്‍നിര്‍ത്തിയാണ്‌ സേതു വിന്റെ രചനകള്‍ വിലയിരുത്തപ്പെട്ടത്‌. എന്നാല്‍ മിത്തുകള്‍, പുരാവൃത്തങ്ങള്‍, സാങ്കല്‍പ്പികമായ സന്ദര്‍ഭങ്ങള്‍ എന്നിവ സൃഷ്ടിച്ചുകൊണ്ട്‌ അധികാര ബന്ധങ്ങ ളുടെ നിഗുഡതകളിലേക്ക്‌ അദ്ദേഹം കടന്നുചെന്നിരുന്നു. രാഷ്ട്രീയചിന്ത അദ്ദേഹം രചനകളില്‍ സന്നിവേശിപ്പിച്ചു. ഇത്തരം നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന രചനകളാണ്‌ “മുപ്പതു വയസ്സുള്ള ഒരാള്‍,” “അശോകന്‍', “ദൂത്‌, “പാണ്ഡവപുരം” തുടങ്ങിയ കൃതികള്‍. പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. പി. നാരായണ പിളള ഇവര്‍ രണ്ടുപേരും ആധുനികതാവാദപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എം. പി. നാരായണപിള്ളയുടെ കൃതികള്‍ ആധുനികതയുടെ യുക്തിപദ്ധതികളെ പ്രശ്നവ ത്കരിക്കുന്നതായിരുന്നു. “കുട്ടിച്ചാത്തന്‍, “പ്രേതം, “യക്ഷി”, “ഭൂതം”, “ഉച്ചാടനം, 24 “മന്ത്രവാദം” തുടങ്ങിയ കഥകള്‍ ഫാന്റസി സാഹിത്യത്തില്‍ നിന്നും മാന്ത്രികത യില്‍ നിന്നും ഭിന്നമായതും നിഗുഡതയാല്‍ വശീകരിക്കപ്പെട്ടതുമായ നവീന ഭാവ നയായിരുന്നു. “മുരുകന്‍ എന്ന പാമ്പാട്ടി’, “ജോര്‍ജ്ജ്‌ ആറാമന്റെ കോടതി”, “പ്രൊഫസറും കുട്ടിച്ചാത്തനും, ആദിചാത്തന്‍' ഈ കഥകളിലും ഇത്തരം സവിശേഷത കാണാം. യാഥാര്‍ത്ഥ്യമോ അതിയാഥാര്‍ത്ഥ്യാമോ എന്ന സംശയം ജനിപ്പിക്കുന്ന കഥകളായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്‌. “പോക്കര്‍ വക്കീല്‍, “സിസ്റ്റര്‍ അല്‍ഫോന്‍സ്‌ (കുന്തി), “മായന്‍കുട്ടി സീതിയെന്ന ഓത്തു മൊല്ലാക്ക, “ബീബി” (മലമുകളിലെ അബ്ദുള്ള) എന്നിങ്ങനെ നിരവധി ഉദാഹര ണങ്ങള്‍ കണ്ടെത്താന്‍ കഴിയും. കോടതി, നീതിന്യായവ്യവസ്ഥ, വ്യവഹാരങ്ങള്‍ എന്നിവയെ അധികരിച്ചും കുഞ്ഞബ്ദുള്ള കഥകള്‍ എഴുതിയിട്ടുണ്ട. ദൈവം സാക്ഷി, നരബലി, പോക്കര്‍ വക്കീല്‍ എന്നിവ ഉദാഹരണങ്ങള്‍. മനുഷ്യജീവിത വൈചിത്രയം, ആക്ഷേപത്തില്‍ പൊതിഞ്ഞ സാമുഹൃ വിമര്‍ശനം മുതലായ സവി ശേഷതകളും കഥയില്‍ കാണാം. “സമൂഹം, “കുന്തി, “സന്താനഗോപാലം, “സോദ്ദേശരീതിയില്‍', “കൊലച്ചോറ്‌, തുടങ്ങിയ കഥകള്‍ ഇത്തരം ്രമേയങ്ങളാ ണ്‌. 1.1.5 (ald>So രാഷ്ട്രീയം പ്രകടമായി ചര്‍ച്ചചെയ്യുന്ന രചനകളെയാണ്‌ “പ്രകടം” എന്ന വിഭാഗത്തില്‍ പരിഗണിച്ചത്‌ ആധുനികതാവാദ സാഹിത്യത്തെ സംബന്ധിച്ച്‌ വിമര്‍ശകര്‍ രൂപപ്പെടുത്തിയ സാമാന്യധാരണകളെ അതിലംഘിക്കുന്ന രചനകളാ യിരുന്നു അവ. ആധുനികതാവാദമെന്നാല്‍ വ്യര്‍ത്ഥതാബോധം, വിശ്വാസത്ത കര്‍ച്ച, ആത്മനിന്ദ, നഷ്ടബോധം, മരണം എന്നിവയില്‍ കേന്ദ്രീകരിച്ച സാഹിത്യരൂ പമാണെന്ന്‌ വിശ്വസിച്ചു. അതിന്റെ പൊതു സ്വഭാവം അരാഷ്ട്രീയ സമീപനമാ ണെന്നതായിരുന്നു. ്രകടമായി രചനകള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ട്‌ ഈ നിലപാടിനെ ചോദ്യം ചെയ്തു. സാഹിത്യത്തെ അവര്‍ രാഷ്ട്രീയബാഹ്യ വ്യവ 25 ഹാരമായി കണ്ടുകൊണ്ട്‌ രാഷ്ട്രീയധാരയെ ബോധപൂര്‍വ്വം അവഗണിച്ചു. സാഹിത്യ വിമര്‍ശനത്തിലെ മാര്‍കസിയന്‍ വിചാരധാരയ്ക്ക്‌ ഇടതുപക്ഷവിമര്‍ശനം സ്വീകാര്യമായിരുന്നില്ല. സച്ചിദാനന്ദനെപ്പോലുളളവര്‍ മാര്‍കസിയന്‍ വിമര്‍ശന പദ്ധ തികള്‍ക്കുണ്ടായ വികാസത്തെ തിരിച്ചറിഞ്ഞ്‌ സ്വയം നവീകരിക്കുകയാണുണ്ടായ ത്‌. അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയും ഗരവത്തോടെയും രചനകളെ സമീപിച്ചു. കേവലമായ കക്ഷിരാഷ്ട്രീയ വീക്ഷണത്തിലൊതുങ്ങാതെ തന്റെ രാഷ്ട്രീയ ബോധത്തെ സാര്‍വൃവലകികതയിലേക്ക്‌ വികസിപ്പിച്ച എഴുത്തുകാരനാണ്‌ എം. സുകുമാരന്‍. ദരിദ്രര്‍ക്കും നിരാലംബര്‍ക്കും വേണ്ടി എഴുതുക എന്നത്‌ സാഹിതൃകാരന്റെ ധര്‍മ്മമായി അദ്ദേഹം കണ്ടു വിമര്‍ശനാത്മക വിലയിരുത്തലു കള്‍ സാഹിത്യകാരനെ “റിബലാക്കാന്‍” സഹായകമാകുന്നുവെന്ന അഭിപ്രായമായി രുന്നു അദ്ദേഹത്തിന്‌. അദ്ദേഹത്തിന്റെ കഥകളില്‍ കൂടുതലും അന്യാപദേശകങ്ങ ളാണ്‌. “പ്രത്ൃക്ഷതയെ പൊളിച്ചുകീറിക്കൊണ്ട്‌ ലോകത്തിന്റെ ഭീകരത ബോധ്യ പ്പെടുത്തുകയും ഇരകളോട്‌ അണിചേരുകയും ചെയ്യുന്ന ഒരു പുതിയ റിയലിസ ത്തിനു വേണ്ടിയുള്ള സമരമാണ്‌ “‘ചരിശ്രഗാഥ്‌ മുതലുള്ള കഥകളില്‍ സുകുമാരന്‍ നടത്തുന്നതെന്ന്‌ ””” സച്ചിദാനന്ദന്‍ അഭിപ്രായപ്പെടുന്നു. “ചരിത്രഗാഥ്‌, “ഭരണകൂ So’, അയല്‍ രാജാവ്‌”, “സിംഹാസനങ്ങളില്‍ തുരുമ്പ്‌, “സിംഹം, “ശേഷ്കരിയ്‌ തുടങ്ങിയ കൃതികള്‍ ഉദാഹരണങ്ങളാണ്‌. എം. സുകുമാരന്റെ കഥകള്‍ പ്രകടമായ പരാധീനതകള്‍ പേറുന്നവയായിരുന്നുവെങ്കിലും അവ അവതരിപ്പിക്കുമ്പോള്‍ അസ്തിത്വവ്യഥകളോ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള അതിഭയതി കമാനമുള്ള ദാര്‍ശനിക വിഭ്രാന്തികളോ ആയി മാറുന്നില്ല, ആധുനികതാവാദസാഹിത്യത്തില്‍ സവിശേഷ സ്ഥാനം ഉറപ്പിച്ച സാഹിത്യ കാരനാണ്‌ പട്ടത്തുവിള കരുണാകരന്‍. അദ്ദേഹത്തിന്റെ കഥകളിലെ കേന്ദ്രബിന്ദു ദാര്‍ശനിക പ്രശ്നങ്ങളല്ല, രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കുറിയ്ക്കുന്ന സമസ്യകളാ 26 ണ്‌. പട്ടത്തുവിളയുടെ കഥാപാത്രങ്ങള്‍ വിപ്ലവകാരികളും വിപ്ലവത്തോട്‌ ആഭി മുഖ്യം പുലര്‍ത്തുന്നവരുമായിരുന്നു. സ്വത്വനഷ്ടം, വ്യക്തിയുടെ ഏകാന്തത, അസ്തിത്വത്തിന്റെ ദുരൂഹത എന്നിവയെ പട്ടത്തുവിള അപരിഹാര്യമായ പ്രശ്‌ന മായി കരുതിയില്ല. അവയെ സമരത്തിലൂടെ പരിഹരിയ്ക്കേണ്ട ഭാതികവും മൂര്‍ത്തവുമായ പ്രശ്നങ്ങളായി അദ്ദേഹം കണ്ടു. എഴുപതുകളിലെ തീ(വ്വവാദ രാഷ്ട്രീയ പരിസരത്തുനിന്ന്‌ നിരവധി കഥകള്‍ അദ്ദേഹം എഴുതി. 'അല്ലോപനിഷത്ത്‌', “സത്യാന്വേഷണം, നിര്‍വാണമാര്‍ഗം' തുടങ്ങിയ കഥകള്‍ എടുത്തു പറയേണ്ടതാ ണ്‌. ആധുനിക സമൂഹത്തിലെ തൊഴിലാളി വര്‍ഗസ്വഭാവം വിപ്ലവോന്മുഖമല്ലെന്ന ഭിപ്രായമാണ്‌ പടുത്തു വിളയ്ക്കുള്ളത്‌. ഉപനയനം, “ഡയലോഗ്‌ എന്നീ കഥകള്‍ ഇതിന്‌ തെളിവാണ്‌. എം. സുകുമാരനും, പടുത്തുവിള കരുണാകരനും സമൂഹ ത്തിന്റെ മൂല്യവിധികളോടും ഉറച്ചുപോയ വിശ്വാസങ്ങളോടും കൂസലില്ലാതെ കല ഹിക്കുകയെന്നത്‌ എഴുത്തുകാരന്റെ ധര്‍മ്മമാണെന്ന്‌ വിശ്വസിച്ച എഴുത്തുകാരാണ്‌. ആധുനികത ഒരു സംസ്ക്കാരകാലാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യു ന്നത്‌. സര്‍വ്വമേഖലയിലും അത്‌ സ്വാധീനം ചെലുത്തുന്നു. ഭാഷാശൈലിയിലും അനുഭവ തീവ്രതയിലും വ്യത്യസ്തമായ വായനാനുഭവമാണ്‌ ആധുനികത നല്‍കു ന്നത്‌. സാമൂഹിക പരിവര്‍ത്തനത്തിന്‌ മനുഷ്യ ബോധത്തേയും ജീവിതാവസ്ഥക ളേയും നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ്‌ ആധുനികതയ്ക്കുള്ളത്‌. ആധുനികയെ തുടര്‍ന്ന്‌ രൂപപ്പെട്ട ഒരു ശാഖയാണ്‌ ഉത്തരാധുനികത - അതിനാല്‍ ഉത്തരാധുനികതയെ പരിചയപ്പെടുത്തേണ്ടതും ആവശ്യമാണ്‌. 1.1.6 ഉത്തരാധുനികത ഉത്തരാധുനികത എന്ന സംജ്ഞ സ്വീകരിക്കപ്പെട്ടത്‌ 1979-ല്‍ ലോത്യാര്‍ ‘The post modern condition - a report on knwoledge” എന്ന കൃതി പ്രസിദ്ധീകരിച്ച തോടെയാണ്‌. സാമൂഹിക സിദ്ധാന്തങ്ങളുടെ ജ്ഞാനമണ്ഡലത്തിലേക്ക്‌ “ഉത്തരാ ധുനികത്‌ അംഗീകരിക്കപ്പെട്ടു. “യൂറോപ്പിന്റെ യുദ്ധാനന്തര പുനര്‍നിര്‍മ്മാ 27 ണത്തിനുശേഷം ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈജ്ഞാ നിക മണ്ഡലത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ ഫലമായി സാംസ്കാരിക രംഗത്തു ണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക്‌ ലോത്യാര്‍ “ഉത്തരാധുനിക മെന്ന വിശേഷണം നല്‍കു ന്നു.” ഉത്തരാധുനികതയെ ആദ്യമായി പ്രയോഗിച്ചത്‌ ചാള്‍സ്‌ ഓണ്‍സണ്‍ ആണ്‌. അതിന്‌ മുന്വേ നീഷേയും ഹൈഡഗ്ഗറും ഉപയോഗിച്ചിരുന്ന ഈ പദത്തിനെ അര്‍ത്ഥവത്താക്കിയത്‌ ഓണ്‍സണ്‍ ആണ്‌. ഓണ്‍സണ്‍ മനുഷ്യകേന്ദ്രിതമല്ലാത്ത ഒരു പുതിയ കവിതയുടെയും കാവ്യശൈലിയുടെയും ഉദയം നിര്‍വ്ൃചിക്കുന്ന ശ്രമ ത്തിനിടയിലാണ്‌ “ഉത്തരാധുനികത എന്ന സംജ്ഞ അമേരിക്കന്‍ വിമര്‍ശന സാഹിതൃത്തില്‍ അവതരിപ്പിച്ചത്‌. Projective verse (1950) എന്ന ലേഖനത്തിലാണ്‌ അമേരിക്കന്‍ കവിതാരംഗത്ത്‌ ഒരു പുതിയ യുഗപ്പിറവിയെക്കുറിച്ച്‌ ഓണ്‍സണ്‍ സൂചിപ്പിക്കുന്നത്‌. ആധുനികതയിലെ മനുഷ്യകേന്ദ്രിത ചിന്താരീതിയെ വെല്ലുവിളി ക്കുന്നതായിരുന്നു ഈ സമീപനമെന്നതിനാല്‍ ഓണ്‍സണ്‍ പോസ്റ്റ്മോഡേണ്‍ എന്നാണ്‌ ഇതിനെ വിളിച്ചത്‌. ഓണ്‍സണെ തുടര്‍ന്ന്‌ ഹാരിലെവിന്‍, ഇര്‍വിങ് ഹോവ്‌, ലെസ്‌ ലി ഫീഡ്ലര്‍, സൂസന്‍ സൊണ്ടാഗ്‌, ഇഹാബ്‌ ഹസ്സന്‍ തുടങ്ങിയ സാഹിതൃയ കലാവിമര്‍ശകര്‍ ഉത്തരാധുനികതയുടെ ഉദയം പ്രഖ്യാപിക്കുവാനും അതിനെ നിര്‍വൃചിക്കാനുമുളള ശ്രമം നടത്തി. ആധുനികതയുടെ ഭാവുകത്വത്തില്‍ നിന്ന്‌ തികച്ചും ഭിന്നമായ, അതിന്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതും രൂപപരമായി വൃത്യസ്ത സവിശേഷതകള്‍ പുലര്‍ത്തുന്നതുമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഉത്തരാധുനികത. സാഹിത്യ ചര്‍ച്ചകളിലാണ്‌ ഉത്തരാധുനികത എന്ന സംജ്ഞ ആദ്യമായി സ്ഥാനം പിടിച്ചത്‌. സാഹിതൃത്തിലെ ഉത്തരാധുനികതയെ സ്വാഗതം ചെയ്ത വിമര്‍ശകര്‍, അത്യന്താധുനികതയുടെ വരേണ്യവാദത്തിനും അക്കാദമികവാദത്തി നുമെതിരായി ഉത്തമകലയും സംസ്ക്കാരവും തമ്മിലുള്ള വര്‍ഗാധിഷ്ഠിത വിവേച 28 നത്തെ നിഷ്ഫലമാക്കാന്‍ ശ്രമിച്ചവരാണ്‌ ഉത്തരാധുനികത എഴുത്തുകാര്‍ എന്ന്‌ വിശ്വസിച്ചു. ഉത്തരാധുനികത എല്ലാ മേഖലകളിലേക്കും കടന്നുചെന്നിരുന്നു. സിനിമ, നൃത്തം, നാടകം, സംഗീതം, കല, വാസ്തുവിദ്യ, തത്വശാസ്ത്രം, ദൈവ ശാസ്ത്രം, ചരിത്രരചന, ശാസ്ത്രം, സൈബര്‍ നെറ്റിങ്‌ സാങ്കേതിക വിദ്യ എന്നി ങ്ങനെ വിവിധ മേഖലകളിലേക്ക്‌ അത്‌ വ്യാപിച്ചു. ഇഹോബ്‌ ഹസ്സന്റെ അഭി്രായ ത്തില്‍ ഉത്തരാധുനികത സാഹിത്യ പ്രതിഭാസം മാത്രമല്ല, അത്‌ ഒരു സാംസ്‌കാ രിക പ്രതികരണം കൂടിയാണ്‌. കലാരൂപങ്ങളില്‍ മാത്രമല്ല സാമൂഹിക്രപയോഗങ്ങ ളിലും അതിന്റെ മൂര്‍ത്ത രൂപം കാണാനാവും. ഉത്തരാധുനികത ആധുനികതയെ തള്ളിക്കളയുകയാണോ മാലികവത്കരിക്കുകയാണോ ചെയ്യുന്നതെന്ന്‌ ഹസ്സന്റെ നിഗമനങ്ങള്‍ വൃക്തമാക്കുന്നില്ല. ഉത്തരാധുനിക ചര്‍ച്ചകള്‍ക്ക്‌ പുതിയൊരു ദിശാബോധം നല്‍കിയ ലോത്യാ റിന്റെ The Post modern Condition - A report on knowledge എന്ന സൈദ്ധാന്തിക കൃതി 1974-ല്‍ പ്രസിദ്ധീകൃതമായി. ഇതേസമയം മലയാളത്തില്‍ ആദ്യമായി “ആധുനികോത്തരം” എന്ന പേരാണ്‌ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്‌. അയ്യപ്പപണി ക്കര്‍ മലയാള സാഹിതൃത്തിലെ ചില പുതിയ പ്രവണതകളെ സൂചിപ്പിക്കാനാണ്‌ ഈ പദമുപയോഗിച്ചത്‌ അതിനുശേഷം “ആധുനികോത്തരം മലയാള കവിത, “ആധുനികതയുടെ ഉത്തരഭാഗം” എന്നീ രണ്ട്‌ പ്രബന്ധങ്ങള്‍ ഉത്തരാധുനികതയെ സംബന്ധിക്കുന്നത്‌ അദ്ദേഹം എഴുതി. അദ്ദേഹം ഉത്തരാധുനികതയെ വ്യാഖ്യാനി ക്കുന്നത്‌ - ആധുനികതയുടെ നിരാസമെന്നാണ്‌. ആധുനികതയുടെ നിഷേധം ആധുനികതയ്ക്ക്‌ കടകവിരുദ്ധം എന്നെല്ലാമാണ്‌. പിന്നീട ഉത്തരാധുനിക ചര്‍ച്ച കള്‍ ഇവിടെ സജീവമായി. പോക്കര്‍, കെ. പി. അപ്പന്‍, എസ്‌. എസ്‌. ശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ അതില്‍ ശ്രദ്ധേയരാണ്‌. ഉത്തരാധുനികത ആസ്വാദനത്തിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നു. ആസ്വാദന വേളയില്‍ സനന്ദര്യാംശം കണ്ടെത്താനാവില്ല. ഉത്തരാധുനികതയുടെ 29 പ്രധാന സ്വഭാവം “കളിമട്ട്‌ ആണ്‌. കെര്‍മേഡിന്റെ അഭിര്രായത്തില്‍ ഉത്തരാധുനി കത ഭിന്നിപ്പിന്റെ അല്ലെങ്കില്‍ പിളര്‍പ്പിന്റെ ്രതീകമാണ്‌. ഉത്തരാധുനികത പാരമ്പ ര്യത്തെ നിരാകരിക്കുന്നു. അതോടൊപ്പം എല്ലാ മുന്‍വിധികളെയും തകര്‍ക്കുന്നു. ഉത്തരാധുനികത കൃതികളില്‍ ഫാന്റസിയ്ക്ക്‌ പ്രത്യേക സ്ഥാനം ഉണ്ട്‌. ഉത്തരാധു നികതയും പാരമ്പര്യ നിഷേധമാണ്‌. ആധുനികതയുടെ സ്വഭാവങ്ങള്‍ ഉത്തരാധു നികതയിലും കാണാം. 1,2 വിമര്‍ശനവും വിമര്‍ശനപദ്ധതികളും - പരിചയപ്പെടുത്തല്‍ സാഹിത്യ വിമര്‍ശനത്തിന്‌ തുടക്കക്കാരായ പാശ്ചാത്യ വിമര്‍ശകരെ പരിച യപ്പെടുത്തുമ്പോള്‍ പ്ലേറ്റോയാണ്‌ ര്രഥമഗണനീയന്‍. എക്കാലത്തെയും വിമര്‍ശ കന്‍ എന്നാണ്‌ പ്ലേറ്റോയെ അറിയപ്പെടുന്നത്‌. അതിനെ തുടര്‍ന്ന്‌ “പോയറ്റികസ്‌ എന്ന കൃതിയുമായി അരിസ്റ്റോട്ടില്‍ ഹോരസിന്റെ “ആഴസ്‌ പൊയറ്റിക്ക്‌. പ്ലോട്ടിന സ്‌, ലോംഗിനസ്‌, ദാന്തേ, ജക്കപ്പോമസോണി, ഫിലിഷ്‌ സിഡ്നി, ബെന്‍ ജോണ്‍സെണ്‍, ഡ്രൈഡന്‍, തോമസ്‌ റൈമര്‍, അഡിസന്‍, അലക്സാണ്ടര്‍ പോപ്‌, സാമുവല്‍ ജോണ്‍സണ്‍, ക്രോച്ചേ, വില്യം വേര്‍ഡ്‌സ്‌ വര്‍ത്ത്‌, കോളറിഡ്ജ്‌, ഷെല്ലി, മാത്യു ആര്‍ണോള്‍ഡ്‌, വാര്‍ട്ടര്‍ പേറ്റര്‍, കാറല്‍ മാര്‍കസ്‌, ടെയ്‌ന്‍, ലൂക്കാച്ചി, ടോള്‍സ്റ്റോയ്‌, പോള്‍ വലേറി, ഫ്രോയ്ഡ്‌, ടി. എസ്‌. എലിയറ്റ്‌, ഐ. എ. റിച്ചാര്‍ഡ്‌, ക്ലീന്ത്‌ ്രൂക്സ്‌ തുടങ്ങിയ അനേകംപേര്‍ ആദ്യകാല വിമര്‍ശനവപ്രസ്ഥാനത്തിന്റെ മുതല്‍ക്കൂട്ടാണ്‌. എല്ലാ കലകളും ഉണ്ടാകുന്നത്‌ വൈകാരികവും വൈചാരികവുമായ അനുഭ വതലങ്ങളുടെ വിനിമയത്തില്‍ നിന്നാണ്‌. സാഹിത്യവും ഒരു കലയാണ്‌. സാഹി തൃത്തിലൂടെയും ഇത്തരത്തിലുള്ള വിനിമയമാണ്‌ സാധ്യമാകുന്നത്‌. ഈ വിനിമ യത്തില്‍ പ്രേഷകനും സ്വീകര്‍ത്താവും ഇവര്‍ക്കിടയിലുള്ള മാധ്യമവുമാണ്‌ പ്രധാന ഘടകങ്ങള്‍. കലകളില്‍ സമുന്നതമായ പദവിയാണ്‌ സാഹിത്യത്തിനുള്ളത്‌. സാഹിത്യം ഉണ്ടായതുമുതലേ അതിന്റെ ആസ്വാദനപ്രകിയയും നടക്കുന്നു. 30 സാഹിതൃത്തില്‍ ആസ്വാദനത്തിന്റെ ഭാഗമായി വിലയിരുത്തലും ഉണ്ടാകുന്നു ഈ വിലയിരുത്തലാണ്‌ വിമര്‍ശനമായി പരിഗണിക്കുന്നത്‌. വിമര്‍ശനവും ആന്ധപാദ്യത യാണ്‌. ഈ ചര്‍ച്ചകള്‍ അഥവാ വിലയിരുത്തലുകള്‍ പരിശോധിയ്ക്കുമ്പോള്‍ പാശ്ചാത്യവും പഈരസ്ത്യവുമായ ദേശങ്ങളിലെ സാഹിത്യചിന്തകന്മാര്‍ സൂക്ഷ്മ മായി സാഹിത്യ വിശകലനം നിര്‍വ്വഹിച്ചിട്ടുണ്ടെന്ന്‌ കാണാന്‍ കഴിയും. ഒരു സാഹിതൃകൃതിയെ വിശകലനം ചെയ്ത്‌ അതിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകള്‍ വിലയിരുത്തി മൂല്യനിര്‍ണ്ണയം ചെയ്യുന്ന പ്രവര്‍ത്തനമാണ്‌ വിമര്‍ശനം. ബുദ്ധിപരവും ക്രിയാത്മകവുമായ പ്രവര്‍ത്തിയാണ ത്‌. വിമര്‍ശനം ഒരു സര്‍ഗ്ഗാത്മക ്രവര്‍ത്തനമായതിനാല്‍ സാഹിത്യത്തെ കണ്ടെ ത്തുന്ന വിദ്യയെന്നോ കലയെന്നോ വിമര്‍ശനത്തെ പറയാം. വിശദീകരണം, വ്യാഖ്യാനം, മൂല്യനിര്‍ധാരണം എന്നീ മുന്ന്‌ ഘടകങ്ങള്‍ സാഹിത്യവിമര്‍ശനത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. വസ്തുതകളേയും സ്ഥലകാലങ്ങളേയും വിശദീകരിക്കു ന്നതാണ്‌ വിശദീകരണം, ഉള്ളടക്കത്തെ സാമൂഹിക യാഥാര്‍ത്ഥയങ്ങളുമായി ബന്ധി പ്പിച്ച്‌ സമഗ്രാപഗ്രഥനം നടത്തി ആസ്വാദനക്ഷമത വരുത്തുന്നത്‌ വ്യാഖ്യാനം. ഇവ യുടെ അടിസ്ഥാനത്തില്‍ കൃതിയെ വിലയിരുത്തി സാംസ്കാരികപരവും സാഹിത്യ പരവുമായ സ്വാധീനവും പ്രതികരണവും കണ്ടെത്തുന്നതാണ്‌ മൂല്യനിര്‍ധാരണം. ഹെന്‍ട്രിഹസ്സന്റെ അഭിപ്രായത്തില്‍ വ്യാഖ്യാനവും വിധികല്‍പ്പിക്കലുമാണ്‌ വിമര്‍ശ നത്തിന്റെ ധര്‍മ്മം. പാശ്ചാത്യരും പൌരസ്ത്യരുമായ ചിന്തകര്‍ വിമര്‍ശനത്തിന്‌ നല്‍കിയിരിക്കുന്ന നിര്‍വ്ൃവചനങ്ങളിലൂടെ വിമര്‍ശനത്തിന്റെ സ്വഭാവം പരിശോധി ക്കാം. ഇംഗ്ലീഷ്‌ ഭാഷയില്‍ ധ്‌ എന്ന പദം ആദ്യമുപയോഗിച്ചത്‌ ഇംഗ്ലീഷ്‌ നിരൂപ ണത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജോണ്‍ ഡ്രൈഡനാണ്‌'. “ഗ്രീക്ക്‌ ഭാഷ യിലെ ഫritiറാട എന്ന പദത്തില്‍ നിന്നാണ്‌ erit്ടത എന്ന വാക്കുണ്ടായത്‌, വിധി നടത്തുന്നവര്‍, ന്യായാധിപന്‍ എന്ന്‌ പദത്തിന്‌ അര്‍ത്ഥം ".”” A Glossry of literary terms 31 എന്ന ഗ്രന്ഥത്തില്‍ എം. എച്ച്‌ അബ്രഹാം നല്‍കുന്ന നിര്‍വ്വചനം “സാഹിത്യത്തെ നിര്‍വചിക്കുകയും വിഭജിക്കുകയും വിശദീകരിക്കുകയും പുനരാഖ്യാനം നടത്തു കയും വിലയിരുത്തുകയും ചെയ്യുന്ന ്രവര്‍ത്തനങ്ങളെല്ലാം കുറിയ്ക്കാന്‍ പൊതു വായി ഉപയോഗിക്കുന്ന പദമാണ്‌ ക്രിട്ടിസിസം. വിശിഷ്യാ ലിറ്റററി ക്രിട്ടിസിസം” എന്നാണ്‌. “സാഹിത്യത്തില്‍ നേട്ടങ്ങളും കോടുങ്ങളും പരിശോധിച്ച്‌ വിധികല്പി ക്കുന്ന വിദഗ്ധനായിരിക്കണം സാഹിത്യവിമര്‍ശകന്‍ എന്ന്‌ ഡബ്ലിയു. എച്ച്‌. ഹഡ്സണ്‍ അഭിപ്രായപ്പെടുന്നു“. വിധിധര്‍മ്മത്തില്‍ ഉറച്ച്‌ വിശ്വസിച്ചുകൊണ്ട്‌ ടി. എസ്‌. എലിയറ്റ്‌ നല്ല പുസ്തകത്തെ കൊള്ളുകയും ചീത്തപുസ്തകത്തെ തള്ളു കയും ചെയ്യണമെന്നഭിപ്രായപ്പെടുന്നു. ഇതേ അഭിപ്രായം തന്നെയാണ്‌ ഐ. എ. റിച്ചാര്‍ഡിനുളളത്‌. അദ്ദേഹം കലാസൃഷ്ടിയെ മൂന്നായി തിരിക്കുന്നു. ഉത്തമം, അധമം, വികലം (ആവിഷ്കരിക്കുന്ന അനുഭൂതി മഹത്ത്വവും ആവിഷക്കരണ രീതി അവികലവുമായാല്‍ ഉത്തമം, അനുഭൂതി കുറവായാല്‍ അധമം, ആവിഷക്ക രണ രീതി ദുഷ്ടമായാല്‍ വികലം എന്നിവ). “ഒരു കൃതി ഉത്തമമോ അധമമോ എന്ന്‌ യുക്തിപരമായും ഹൃദയംഗമമായും തെളിയിക്കേണ്ടത്‌ വിമര്‍ശകന്റെ കടമ യാണെന്ന്‌” റിച്ചാര്‍ഡ്‌ പറയുന്നു. വ്യക്തിപരമായ വാസനകള്‍, മനോഭാവങ്ങള്‍, കൈക്കൊണ്ട സമീപനരീതി ന്നിപ്പറയുകയോ അവഗണിക്കുകയോ ചെയ്ത പ്രത്യേക കാര്യങ്ങള്‍ അപഗ്ര ഥിച്ച്‌ മൂല്യനിര്‍ണ്ണയത്തെ വിലയിരുത്താവുന്നതാണ്‌. “മൂല്യനിര്‍ണ്ണയത്തെ വിലയി രുത്തേണ്ടത്‌ നിരൂപകന്റെ വ്യക്തിപരമായ ഗുണങ്ങള്‍, പ്രാപ്തി, പക്ഷപാതങ്ങളുടെ സൂചന, അയാളുടെ രചനകളുടെ പൊതുസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തി ലാണ്‌ .” ഈ അഭിപ്രായമുന്നയിച്ചത്‌ ഡബ്ദ്യൂ. എച്ച്‌. ഹഡ്സണ്‍ ആണ്‌. മലയാളത്തില്‍ ക്രിട്ടിസിസത്തിന്‌ പകരമായി ഗുണദോഷനിരൂപണം ഗുണദോഷ വിവേചനം, ഗ്രന്ഥ നിരൂപണം, സാഹിതൃ നിരൂപണം എന്നൊക്കെ 32 യാണ്‌ ഉപയോഗിക്കുന്നത്‌. സുകുമാര്‍ അഴീക്കോട്‌ ക്രിട്ടിസിസത്തിന്‌ വിമര്‍ശനം, നിരൂപണം എന്നീ പദങ്ങള്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. വിമര്‍ശനം എന്ന പദമാണ്‌ കൂടുതല്‍ യോജിക്കുന്നതെന്ന അഭിപ്രായം നിലവിലുണ്ട്‌. എന്‍. വി. കൃഷ്ണവാര്യര്‍ ക്രിട്ടിസിസത്തിന്‌ പകരമായി വിമര്‍ശനമെന്നും റിവ്യൂവിന്‌ പക രമായി നിരൂപണമെന്നും ഉപയോഗിക്കുന്നുണ്ട്‌. സംസ്കൃതത്തില്‍ നിരുക്ത കര്‍ത്താവായ യാസ്‌ക്കന്റെ കാലത്തുതന്നെ കലാവിമര്‍ശനത്തിന്റെ പ്രാരംഭം കണ്ടു തുടങ്ങി. ഭരതമുനിയുടെ നാട്യശാസ്ത്ര മാണ്‌ ഭാരതീയ സാഹിത്യശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും ്രാചീനവും പ്രാമാണി കവും. അലങ്കാര ശാസ്ത്രം, കാവ്യ ശാസ്ത്രം, സാഹിത്യ ദര്‍ശനം, കാവ്യ ദര്‍ശനം തുടങ്ങിയ പേരുകളിലാണ്‌ സംസ്കൃത സാഹിത്യ വിമര്‍ശനം. ഭാമഹന്‍, ഉദ്ഭടന്‍, ഭട്ടഹന്‍, ആനന്ദവര്‍ധനന്‍, രുദ്രജദന്‍ രാജശേഖരന്‍, മമ്മ൦ന്‍, ജഗന്നാഥ പണ്ഡിതന്‍, കുന്തകന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയവര്‍ എടുത്തു പറയേണ്ട വ്യക്തിത്വങ്ങളാണ്‌ “നാടൃശാസ്ത്രത്തില്‍ ‘ശബ്ദാര്‍ത്ഥസഹിതനകാവ്യം” എന്ന്‌ കാവ്യ നിര്‍വചനം നട ത്തിയ ഭാമഹന്‍ ശബ്ദത്തിനും അര്‍ത്ഥത്തിനും കാവ്യത്തില്‍ തുല്യസ്ഥാനമുള്ള തെന്ന്‌ സിദ്ധാന്തിക്കുന്നു. ഭരതമുനിയുടെ രസസൂത്രത്തില്‍ “വിഭാവാനുഭാവവൃഭി ചാരി സംയോഗ്രദസ നിഷ്പത്തി.” എന്നാണ്‌ നിര്‍വചിച്ചിരിക്കുന്നത്‌. ആസ്വാദന തലത്തെ അന്യോന്യം ബന്ധിപ്പിക്കുന്നത്‌ രസമല്ലാതെ മറ്റൊന്നുമല്ല. പനരസ്ത്യദേശത്തെ സംസ്കൃതകാവ്യശാസ്ത്രത്തില്‍ ആസ്വാദകനെ “സഹൃദയന്‍” “ഭാവകന്‍” എന്നിങ്ങനെ വിളിയ്ക്കപ്പെടുന്നു. ആദിമഗ്രന്ഥമായ ദൃഗ്വേ ദത്തില്‍ നിന്നാണ്‌ ആസ്വാദന പ്രക്രിയയെക്കുറിച്ചുള്ള ഭാരതീയ ചിന്തകരുടെ ചര്‍ച്ച ആരംഭിക്കുന്നത്‌. സഹൃദയനെ “സുമനസ : പ്രേക്ഷക,” എന്നാണ്‌ ഭരതമുനി അഭിസംബോധന ചെയ്യുന്നത്‌. ആനന്ദവര്‍ദ്ധനന്‍ സഹൃദയലോകത്തെ രണ്ടായി തിരിക്കുന്നു. കാവ്യസങ്കേതങ്ങളെക്കുറിച്ചി്‌ അറിവുള്ളവരെന്നും രസഭാവമയമായ കാവ്യസ്വരുപം അറിയുന്ന നിപുണനെന്നും ഇവരില്‍ രണ്ടാമത്തെകുൂട്ടരെ 33 ഉത്തമസഹൃദയരെന്ന്‌ അദ്ദേഹം വിളിക്കുന്നു. അഭിനവഗുപ്തന്‍ “സാരസ്വസ്താസ്ത്വം കവിസഹൃദയാഖ്യം വിജയതേ കവിയുടെ ഹൃദയത്തിന്‌ സമാനമായ ഹൃദയമുള്ളയാള്‍ എന്നാണ്‌ സഹൃദയനെ വിശേഷിപ്പിച്ചത്‌. ഭാരതീയ ചിന്തകര്‍ കവിത്വത്തിനും സഹൃദയത്വത്തിനും അഭേദമായ ബന്ധമാണ്‌ കല്പിച്ചിരി ക്കുന്നത്‌. സംസ്കൃതസാഹിത്യവിമര്‍ശനത്തില്‍ സിദ്ധാന്തങ്ങള്‍ മാത്രമേ ഉള്ളൂ. ്രയുക്ത വിമര്‍ശനം (Applied criticism) കാണാന്‍ കഴിയുന്നില്ല. സാമാന്യമായി വിമര്‍ശനം സൃഷ്ടിയുടെ പുറകെയാണെങ്കിലും സൃഷ്ടി യിലെ ഓരോ പ്രവണതയും ആദ്യം പരീക്ഷണ വിധേയമാകുന്നത്‌ വിമര്‍ശകരില്‍ കൂടിയാണ്‌. കാലത്തിന്‌ യോജിക്കുന്ന ്രവണതയോട്‌ വിമര്‍ശകന്‍ പൊരുത്തപ്പെ ടുകയും അവയ്ക്ക്‌ സൈദ്ധാന്തികമായ അടിത്തറ ഒരുക്കയും ചെയ്യും. അല്ലാത്ത പക്ഷം തളളിക്കളയും. ചില സന്ദര്‍ഭങ്ങളില്‍ പുതുപ്രവണതകളുടെ സ്വീകാര്യ തയ്ക്കുവേണ്ടി മുന്നില്‍ നിന്ന്‌ നയിക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ സഹൃദയന്‍ വഴികാട്ടിയും ആചാര്യനുമാകും എന്ന പനരസ്ത്യ കാവ്ൃയശാസ്ത്രകാര ന്മാരുടെ നിരീക്ഷണത്തിന്‌ പ്രസക്തിയേറുന്നത്‌. മലയാളസാഹിത്യപ്രസ്ഥാനത്തിലെ അവിഭാജ്യ ഘടകമാണ്‌ വിമര്‍ശനം. വിമര്‍ശനം മലയാളത്തില്‍ പ്രബലമാകാന്‍ സഹായിച്ചത്‌ പാശ്ചാത്യ സമ്പര്‍ക്ക മാണ്‌. അതിനാല്‍ പാശ്ചാത്യ സാഹിത്യപ്രസ്ഥാനത്തിലെ ചില ശാഖകളെ പരിച യപ്പെടുത്തുന്നു. 1,2.1 ക്ലാസ്തിസിസം (Classicism) പാശ്ചാത്യ സാഹിത്യ ഗ്പസ്ഥാനത്തിന്റെ തുടക്കമായി ക്ലാസ്സിസത്തെ കരു താം. പാശ്ചാതൃ സാഹിത്യ ദര്‍ശനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്നത്‌ റോം ആണ്‌. 'ക്ലാസ്സിക്കസ്‌” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ ക്ലാസ്സിസത്തിന്റെ നിഷ്പ ത്തി. “ക്ലാസ്സിക്കസ്‌ എന്ന പദത്തിന്‌ ലാറ്റിന്‍ ഭാഷയില്‍ “നികുതിദായകര്‍” 34 എന്നാണ്‌ അര്‍ത്ഥം. റോമന്‍ നികുതി നിയമത്തില്‍ നിന്നം സാഹിത്യത്തിലേക്ക്‌ കടന്നു വന്ന പദമാണിത്‌ “വ്രഭുസാഹിത്യ പ്രസ്ഥാനം” എന്ന്‌ മലയാളത്തില്‍ വിവര്‍ത്തനം. സാഹിതൃകൃതിയിലെ രൂപപരമായ ആഡ്യത്വം, ഭാവപരമായ നിയ ന്രണം, ആഡ്യത്വം, നിയതത്വം, കുലീനത, ലാളിത്യം എന്നിവയെല്ലാം ക്ലാസ്സി സ്റത്തിന്റെ ഘടകങ്ങളാണ്‌. രൂപഭ്രരത, മലികത എന്നിവ ക്ലാസ്സിക കാലഘട്ട ത്തിന്റെ മുഖമുദ്രകളായിരുന്നു. “സാഹിത്യത്തിന്റെ രണ്ടു ഘടകങ്ങളായ രൂപ ത്തിനും ഭാവത്തിനും അവര്‍ തുല്ല്യ പ്രാധാന്യമാണ്‌ നല്‍കിയത്‌. ആത്മനിഷ്ഠത യെക്കാള്‍ വസ്തുനിഷ്ഠതയ്ക്കും വൈകാരികതയെക്കാള്‍ വൈചാരികതയ്ക്കും ക്ലാസ്സിസം പ്രാധാന്യം നല്‍കി. ചിന്തയിലും ഭാഷാശൈലിയും പക്വതയാര്‍ജ്ജിച്ച കൃതിയെ “ക്ലാസ്സിക്‌ എന്ന്‌ വിളിക്കാമെന്ന്‌ *”” ടി. എസ്‌. എലിയറ്റ്‌ ചൂണ്ടിക്കാണിക്കു ന്നു. HOTA കാലഘട്ടത്തിലെ സാഹിത്യ ചര്‍ച്ചകളെക്കുറിച്ച്‌ പരാമര്‍ശിക്കു മ്പോള്‍ ആദ്യവക്താവായി പരിഗണിക്കുന്നത്‌ പ്ലേറ്റോയെ ആണ്‌. സോക്രട്ടീസിന്റെ ശിഷ്യനായ പ്ലേറ്റോ (BC- 427-347) കവിയും നാടകകൃത്തുമായിരുന്നു. പ്ലേറ്റോ ഒരു ആശയവാദിയായിരുന്നു. അദ്ദേഹത്തിന്റെ സാഹിതൃവിമര്‍ശനങ്ങള്‍ ആശയ തത്വം, കാവ്യ നിരാസതത്വം, അനുകരണതത്വം, പ്രചോദനതത്വം എന്നീ മേഖലക ളിലായി വ്യാപിച്ചിരിക്കുന്നു. നന്മയുടെ ആശയത്തിനാണ്‌ പ്ലേറ്റോ പ്രാധാന്യം കല്‍പ്പിച്ചത്‌. പ്ലേറ്റോയുടെ ആശയവാദം “-പ്ലേറ്റോണിക തഥ്യാവാദം” എന്നറിയപ്പെ ടുന്നു. പ്ലേറ്റോയെത്തുടര്‍ന്ന്‌ ശിഷ്യനായ അരിസ്റ്റോട്ടില്‍ അദ്യ കാവ്യശാസ്ത്രര് ന്ഥമായ പൊയററികസിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ സാഹിത്യലോകത്തേക്ക്‌ വന്നു. തുടര്‍ന്ന്‌ ഹൊരസ്‌ കാവ്യകല (Arts Poeticട) “ആഴ്സ്‌ പോയറ്റിക്ക്‌ എന്ന കൃതിയുമായെത്തി. ഹൊരസിനു ശേഷം പ്ലോട്ടിനസും തന്റെ സ്ഥാനമുറപ്പിച്ചു. ലോംഗിനസ്‌ “ഉദാത്തതാ സമീക്ഷ എന്ന കൃതിയുമായി ഈ കാലഘട്ടത്തില്‍ സാഹിത്യ ലോകത്തെത്തി. ഇവര്‍ ആദ്യകാല ക്ലാസ്സിക വക്താക്കളായിരുന്നു. 35 തുടര്‍ന്ന്‌ ദാന്തേ, ജക്കപ്പോമസോണി, ഫിലിപ്പ്‌ സിഡ്നി എന്നിവരും വിമര്‍ശന സമീപനവുമായി സാഹിത്യലോകം കൈയ്യടക്കി. 12.2 നിയോ ക്ലാസ്ലിസിസം (Neo Classicism) പതിനേഴും പതിനെട്ടും നൂറ്റാണ്ടാണ്‌ നിയോക്ടാസ്സിക കാലഘട്ടമായി പരിഗ ണിക്കുന്നത്‌. യുറോപ്പാണ്‌ ഇതിന്റെ ്രഭവ കേന്ദ്രം. ഗ്രാന്‍സാണ്‌ നിയോ ക്ടാസ്സി ക്കല്‍ പ്രസ്ഥാനത്തിന്റെ പ്രധാന ഇടമായി കരുതുന്നത്‌. യൂറോപ്യന്‍ സാഹി തൃത്തെ ആകമാനം സ്വാധീനിച്ചത്‌ (്രഞ്ച്‌ സാഹിത്യമായിരുന്നു. നവോത്ഥാനകാ ലത്ത്‌ ശക്തി പ്രാപിച്ച പനരാണിക ഗ്രന്ഥഭക്തിയാണ്‌ നിയോക്ടാസ്സിസത്തിന്‌ കാര ണമായത്‌. അബ്രാംസിന്റെ വാക്കുകളില്‍ ‘ശക്തമായ പാരമ്പര്യ വാദത്തില്‍ (Strong traditionalism) അധിഷ്ഠിതമാണത്‌, ഇനിമേല്‍ പനരാണിക നിയമങ്ങളെ യഥാവിധി ആദരിക്കുക എന്തെന്നാല്‍ പ്രകൃതിയെ അനുകരിക്കുകയെന്നാല്‍ ആ നിയമങ്ങളെ അനുസരിക്കുകയെന്നാണര്‍ത്ഥം' എന്ന അലക്സാണ്ടര്‍ പോപ്പിന്റെ വരികള്‍ നിയോക്ടാസ്സിസത്തിന്റെ മുഖ്യസ്വഭാവം വ്യക്തമാക്കുന്നുണ്ട്‌.” ശക്തി, നിപു ണത, അഭ്യാസം എന്നിവയ്ക്കാണ്‌ നിയോക്ടാസ്സിക്കുകള്‍ പ്രാധാന്യം നല്‍കിയത്‌. പുതുമയെ അവര്‍ അംഗീകരിച്ചില്ല, മാമൂല്‍ പ്രിയത്വത്തെ മുറുകെപ്പിടിച്ചു. കാവ്യ ഭാഷ സാധാരണ ഭാഷയല്ലെന്ന്‌ അവര്‍ വാദിക്കുന്നു. ഉദ്ബോധനവും ആനന്ദവു മാണ്‌ കവിയുടെ മുഖ്യധര്‍മ്മങ്ങളെന്ന്‌ അവര്‍ വിശ്വസിച്ചു. സ്ൃഷ്ടിയിലല്ല അനുക രണത്തിലാണവര്‍ ശ്രദ്ധിച്ചത്‌. നിയോക്ടാസ്സിസ്സത്തിന്റെ ്രധാന സ്വഭാവങ്ങള്‍ 1. ക്ലാസ്സിക പാരമ്പര്യത്തോടുള്ള കൂറും അനുകരണ്രമവും. 2. കാവ്യനിയമത്തിലും കാവ്യശിക്ഷണത്തിലും ഏറിയ ശ്രദ്ധ. 3. വ്യക്തികളുടെ കഴിവുകള്‍ പരിമിതമാണെന്ന ബോധം. 4, രചന കുറ്റമറ്റതാകണമെന്ന നിര്‍ബന്ധം. 36 5. യുക്തി ഭദ്രത 6. നിയമ വിധേയത്വം 7. മാമൂല്‍ പ്രിയത്വം ബാലേ, ഡ്രൈഡന്‍, കീറ്റ്സ്‌, യൂജീനിയസ്‌, ലിഡിയസ്‌, നിയാണ്ടര്‍, തോമസ്‌ റൈമര്‍, ജോണ്‍ ഡെനിസ്സ്‌ അഡിസന്‍, അലകസാണ്ടര്‍ പോപ്‌, ഡോ. സാമുവല്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ (്പധാനപ്പെട്ട നിയോ ക്ലാസ്സിക്കല്‍ വിമര്‍ശകരാണ്‌. 12.3 കാല്പനികത (റൊമാന്റിസിസം) പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭദശകത്തിലും യൂറോപ്യന്‍ കലാസാഹിത്യ രംഗത്ത്‌ ഗ്രചാരത്തിലിരുന്നൊരു കലാപ്രസ്ഥാനമാണ്‌ കാല്പനികത (റൊമാന്റിസിസം). റൊമാന്‍സ്‌ എന്ന പദ ത്തില്‍ നിന്നാണ്‌ റൊമാന്റിക ഉണ്ടായത്‌. ഭാവനാമാത്രര്രധാനമായ അത്ഭുതങ്ങളാണ്‌ റൊമാന്റുകള്‍. നിയോക്ടാസ്സിസ്സത്തോട കടുത്ത എതിര്‍പ്പാണ്‌ റോമാന്റിക്കുകള്‍ പ്രകടിപ്പിച്ചത്‌. നിയോക്ടാസ്സിക (ര്രവണതകളുടെ നിഷേധമാണ്‌ റൊമാന്റിക സാഹിതൃത്തില്‍ കാണാന്‍ കഴിയുന്നത്‌. പാണ്ഡിതൃത്തിലും നിയമ ത്തിലുമവര്‍ ശ്രദ്ധിച്ചിരുന്നില്ല. സര്‍വ്ൃതന്ത്രസ്വതന്ത്രരായി ഭാവനയില്‍ അഭിരമിക്കാ നാണവര്‍ താത്പര്യം കാണിച്ചത്‌. ഒരു മണല്‍ത്തരിയില്‍ ഒരു ലോകത്തെ കാണു ക, ഒരു കാട്ടുപൂവില്‍ ഒരു സ്വര്‍ഗത്തെ കാണുക; അനന്തതയെ കൈത്തലത്തിലെ ടുക്കുക നിതൃതയെ ഒരു നാഴികയില്‍ ഉള്‍ക്കൊള്ളുക (ബ്ലേക്ക്‌) ഭാവന മുഖേന ഒരു കവിക്ക്‌, അസാധ്യമായി ഒന്നുമില്ലെന്നത്രെ ബ്ലേക്ക്‌ ആവിഷക്കരിക്കുന്നത്‌. “ഭാവനയുടെ സ്വയം ഭരണം” (Autonomy of imagination) എന്നതാണ്‌ കാല്പനികത യുടെ ആദര്‍ശം. കാല്പനികത കാലുകളെയും കയറുകളെയും വെറുക്കുന്നു ചിറ കുകളെ മാത്രം സ്നേഹിക്കുന്നു എന്ന്‌ എം. എന്‍. വിജയന്‍. കലാസാഹിത്യ രംഗ 37 ത്തിലെ എല്ലാത്തരം നിയന്ത്രണങ്ങള്‍ക്കുമെതിരായി വ്യക്തിസ്വാതന്ത്ര്യത്തിന്റെ തള രാത്ത ഗായകര്‍ എന്ന്‌ കാല്പനികര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. “മധ്യകാലത്തിലേക്കുള്ള ഒരു തിരിച്ചപോക്ക്‌'” (A return to the middle age) എന്ന അര്‍ത്ഥത്തില്‍ റൊമാന്റിസിസം നിര്‍വചിയ്ക്കപ്പെട്ടിട്ടുണ്്‌. റോമാന്റിസിസ ത്തിന്റെ ആദ്യ ലക്ഷണഗ്രന്ഥം എന്ന്‌ പറയാവുന്നത്‌ വേര്‍ഡ്‌്സ്‌ വര്‍ത്തിന്റെ “ലിറി ക്കല്‍ ബാലഡ്സ്‌” ആണ്‌. സ്വാതന്ത്ര്യം, ര്രചോദനം, മനലികത എന്നീ ഗുണ ങ്ങള്‍ക്കാണ്‌ ഇവര്‍ പ്രാധാന്യം കല്‍പ്പിച്ചത്‌. നാടോടി ജീവിതവും, ഗ്രാമീണതയും സാധാരണക്കാരുടെ ഭാഷയും കവിതയ്ക്ക്‌ വര്‍ജ്ജ്യമല്ലെന്നവര്‍ അഭിപ്രായപ്പെട്ടു. റൊമാന്റിക മനോഭാവത്തിന്റെ സവിശേഷതകളായി കണ്ടെത്താന്‍ കഴിയുന്നത്‌, അമിതമായ വ്ൃക്തിമഹത്വബോധം, വിചിശ്രലോക നിര്‍മ്മിതിയിലുള്ള ഭ്രമം, ഭൂത കാലജീര്‍ണ്ണതകളോടുള്ള കടുത്ത എതിര്‍പ്പ്‌, അനിയന്ത്രിതമായ ഭാവനാവിലാസം, രഹസ്യാത്മകതയോടുള്ള കമ്പം, ഏകാകിയുടെ ശോകാത്മകത, സ്വപ്‌ന പ്രിയത്വം, ഉല്‍ക്കടമായ ആദര്‍ശഭ്രമവും വികാരപരതയും, സാഹിത്യ നിയമങ്ങളെ ലംഘിക്കു ന്നതിനുള്ള വാസന, കൈയെത്താത്ത അപാരതയെ സ്വാധീനിക്കാനുള്ള ആഗ്രഹം, ശാസ്ത്രീയരിതികളോടുള്ള വെറുപ്പ്‌, ആശയവാദത്തോടുള്ള ആഭിമുഖ്യം, ്രകൃതി യിലേക്കുള്ള തിരിച്ചു പോക്ക്‌, വികാരപരതയിലേക്കുള്ള തിരിച്ചു പോക്ക്‌ എന്നിവ യാണ്‌. റൂസ്സോ ആണ്‌ കാല്പനിക സാഹിത്യവക്താക്കളില്‍ പ്രഥമഗണനീയനായി കരുതപ്പെടുന്നത്‌. കാല്പനികതയുടെ മാനിഫെസ്റ്റോ ആയി റൂസ്സറോയുടെ പ്രസി ദ്ധവാചകം അംഗീകരിക്കുന്നു. “മനുഷ്യന്‍ സ്വതന്ത്രനായി ജനിയ്ക്കുന്നു. പക്ഷേ അവന്‍ ചങ്ങലക്കുള്ളിലാണ്‌' എന്നതാണ്‌ വാചകം. റൂസ്റ്റോ വെല്ലുവിളിച്ചത്‌ സമു ദായത്തിലെ സ്ഥിതി വ്യവസ്ഥയെ ആയിരുന്നു. മനുഷ്യന്‍ പ്രകൃത്യാ നല്ലവനാല്ലാ ത്തതിനാല്‍ അവനെ നിയന്ത്രിച്ച്‌ നന്നാക്കുകയാണ്‌ വേണ്ടതെന്ന്‌ ക്ലാസ്സിസ്സം പറയു 38 മ്പോള്‍ മനുഷ്യന്‍ ഗ്രകൃത്യാ നല്ലവനാണ്‌ നിയമങ്ങളും നിയന്ത്രണങ്ങളുമാണവനെ ചീത്തയാക്കുന്നതെന്ന്‌ റൊമാന്റിസം പറയുന്നു. 1.2.4 റിയലിസം ഭനതികവാദത്തിലധിഷ്ഠിതമായ സാഹിത്യരപസ്ഥാനമാണ്‌ റിയലിസം. റിയലിസം മറ്റെല്ലാ സാഹിത്ൃ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്‌. മനുഷ്യ സ്വഭാവത്തെ അതിന്റെ എല്ലാ ഭൌതിക സ്വഭാവങ്ങളോടും വര്‍ണ്ണിച്ച്‌ ്രതിഫലിപ്പി ക്കുന്നുവെന്ന സവിശേഷത റിയലിസത്തിനുണ്ട്‌. ശാസ്ത്രത്തിന്റെ പുരോഗതിയും വ്യവസായ യുഗത്തിന്റെ പിറവിയും സമൂഹത്തിലുണ്ടാക്കിയ മാറ്റമാണ്‌ റിയലിസ ത്തിന്‌ കാരണമായത്‌. ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം ഹിപ്പോലെറ്റിന്റെ മില്യു സിദ്ധാന്തം, കേറംതെയുടെ പോസിറ്റിവിസം എന്നിവ റിയലിസത്തിന്റെ പിറവിയില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. റിയലിസത്തിന്റെ സൈദ്ധാന്തികരില്‍ (്രമുഖനാണ്‌ ലൂക്കാച്ചി. വസ്തുനി ഷ്ഠതയും ആത്മനിഷ്ഠതയും സംയോജിച്ചുള്ള ‘്രതിഫലനം” റിയലിസത്തില്‍ കാണാം. അതിനെക്കുറിച്ച്‌ ലൂക്കാച്ചിന്റെ അഭി്രായം “എല്ലാ കലകളുടെയും ലക്ഷ്യം യഥാതഥമായ ഒരു ചിശ്രം പ്രദാനം ചെയ്യുകയാണ്‌. അതില്‍ പ്രത്യക്ഷ തയും യാഥാര്‍ത്ഥ്യവും, സാമാന്യവും വിശേഷവും, ആസന്നവും സാങ്കല്പികവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാവുകയും എല്ലാം സ്വാഭാവികമായ രീതിയില്‍ ഇഴുകി ചേര്‍ന്ന്‌ ഒന്നും വേര്‍തിരിയ്ക്കാനാവാത്ത സഞ്ചിതമായ ഒന്നായി കലാ സൃഷ്ടി രൂപപ്പെടുകയും ചെയ്യുന്നു. റിയലിസമെന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പല്ലെന്നും, യാഥാര്‍ത്ഥ്യത്തെത്തന്നെ സാധ്യമാക്കുന്ന ചരിത്രത്തിന്റെ അവതര ണമാണെന്നും വ്യക്തമാക്കുന്നതാണ്‌ .” റിയലിസം മര്‍ദ്ദകമായ ലോകത്തില്‍ നിന്ന്‌ ഒളിച്ചോടാനല്ല അതിനെ ധീര മായി അഭിമുഖീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ബല്‍സാക്ക്‌, ടോള്‍സ്റ്റോയ്‌ എന്നീ എഴുത്തുകാര്‍ക്ക്‌ കാലഘട്ടത്തില്‍ മനുഷ്യന്‍ നേരിട്ട പ്രശ്നങ്ങളെ രചനകളില്‍ 39 അവതരിപ്പിക്കാന്‍ കഴിഞ്ഞു. ലൂക്കാച്ചിന്റെ അഭിപ്രായത്തില്‍ റിയലിസ്റ്റുകളായ ഇവര്‍ സമുദായ പ്രശ്നങ്ങളുടെ അഗ്നിയില്‍ നിന്നാണ്‌ എഴുത്താരംഭഭിക്കുന്നത്‌. ഇത്തരത്തില്‍ രചന നടത്താന്‍ കഴിയണമെങ്കില്‍ രാഷ്ട്രീയവും തത്വചിന്താപരവു മായ ഒരു പുനര്‍ജന്മം നേടാന്‍ എഴുത്തുകാരന്‍ കഴിയണം. റഷ്യന്‍സാഹിത്യകാ രന്‍മാര്‍ക്ക്‌ സ്വയം പരിണമിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ലൂക്കാച്ചിന്റെ അഭിഗ്രായത്തോട്‌ യോജിക്കാന്‍ ബ്രെഹ്റ്റിന്‌ കഴിയുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചില എഴുത്തുകാരുടെ പേരിനോട്‌ ചേര്‍ത്ത്‌ റിയ ലിസത്തെ കാണുന്നത്‌ ശരിയല്ല. സാഹിത്യരൂപങ്ങള്‍ മാറിക്കൊണ്ടിരിക്കും. റിയ ലിസം വെറും രൂപപരമായ പ്രശ്നമല്ല. യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തിയാണ്‌ രൂപങ്ങളുടെ സാഫല്യം പരിശോധിക്കേണ്ടത്‌. റിയലിസ്റ്റ്‌ ആയിരിക്കുക എന്നാല്‍ പഴഞ്ചന്‍ മുറകളില്‍ നിന്നും സനന്ദര്യാത്മകമായ സങ്കുചിതതത്വങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കണം. “സമൂഹത്തിന്റെ മൂലപ്രേരണകളുടെ സങ്കീര്‍ണ്ണബന്ധ ങ്ങള്‍ തുറന്നു കാട്ടുക, അധീശത്വം വഹിക്കുന്ന വീക്ഷണം അധികാരികളുടെ വീക്ഷണമാണെന്ന്‌ തെളിയിക്കുക, മനുഷ്യ വര്‍ഗ്ഗത്തെ പീഡിപ്പിക്കുന്ന അടിയന്തിര ഗ്ശ്നങ്ങള്‍ക്ക്‌ ഏറ്റവും വിശാലമായ പരിഹാരങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന വര്‍ഗ്ഗ ത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടെഴുതുക, വികാസത്തിന്റെ ചലന നിയമത്തിന്‌ എന്നല്‍ നല്‍കുക, അമൂര്‍ത്ത വിചിന്തനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ മൂര്‍ത്തമായിരിക്കുക, റിയലിസം കേവലം രൂപപരമായ ചോദ്യമല്ല. പഴയ റിയലി സ്റുകളുടെ രീതികള്‍ പകര്‍ത്തിയാല്‍ നാം സ്വയം റിയലിസ്റ്റകള്‍ അല്ലാതായിതീ രും. കാരണം കാലം ഒഴുകികൊണ്ടേയിരിക്കുന്നു”.”” ഇതില്‍ നിന്നും മനസ്സിലാവു ന്നത്‌ ഓരോ കാലത്തുമുള്ള സമൂഹത്തിന്റെ ചിത്രമാണ്‌ റിയലിസ്റ്റ്‌ രചനകളില്‍ കാണാന്‍ കഴിയുന്നത്‌. അതിനാല്‍ റിയലിസ്റ്റുകള്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കും. പാരമ്പര്യത്തില്‍ നിന്നും മോചിതരാണ വര്‍. 40 റിയലിസത്തിന്റെ ശാഖകളായി ക്രിട്ടിക്കല്‍ റിയലിസവും സോഷൃലിസ്റ്റ്‌ റിയ ലിസവും ഉണ്ട്‌. “ക്രിട്ടിക്കല്‍ റിയലിസത്തില്‍ റിയലിസത്തിന്റെ സാങ്കേതികമാര്‍ഗ്ഗ മാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. നിലവിലുള്ള സാമുഹികാവസ്ഥ ജീര്‍ണ്ണിച്ച താണെന്നും അതുകൊണ്ട്‌ അത്‌ അസ്വീകാര്യമാണെന്നുമുള്ള നിലപാടാണ്‌ ക്രിട്ടി ക്കല്‍ റിയലിസം അഭിപ്രായപ്പെടുന്നത്‌. ക്രിട്ടിക്കല്‍ റിയലിസ്റ്റ്‌ രചനകള്‍ സാമൂഹ്യ പരിഷ്ക്കരണത്തിനും ഉന്നമനത്തിനും രന്നല്‍ നല്‍കുന്നു. ക്രിട്ടിക്കല്‍ റിയലിസത്തിന്റെ വളര്‍ച്ചയും ഗുണപരമായ വഴിത്തിരിവും സോഷ്യലിസ്റ്റ്‌ “റിയലിസത്തിന്‌ കാരണമായി. മുതലാളിത്ത സമൂഹത്തിലെ വൈരുധ്യം, ബൂര്‍ഷ്വാ സംസ്കൃതിയിലെ പ്രതിസന്ധി, സാമൂഹ്യ ബോധമുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ച 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-0൦ നൂറ്റാ ണ്ടിന്റെ ആരംഭത്തിലും പ്രകടമായ ഈ സാമൂഹ്യ പരിവര്‍ത്തനങ്ങളുടെ പശ്വാത്ത ലത്തില്‍ ലോകവ്യാപകമായി ഉദയം ചെയ്ത ഒരു പ്രതിഭാസമാണ്‌ സോഷ്യലിസ്റ്റ്‌ റിയലിസം. സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ മാനിഫെസ്റ്റോ ആയി കരുതുന്നത്‌ 1934-ല്‍ സോവിയറ്റ്‌ സാഹിതൃകാരന്മാരുടെ കോണ്‍ഗ്രസില്‍ മാകസിം ഗോര്‍ക്കി നടത്തിയ പ്രഭാഷണമാണ്‌. ഗോര്‍ക്കിയുടെ അഭിപ്രായത്തില്‍ സാഹിത്യവും കലയും ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി സൃഷിക്കുന്നതാണെന്ന ജനാധിപത്യ സമീ പനമാണ്‌. യുവ എഴുത്തുകാരോട്‌ “സര്‍ഗാത്മകത” എന്ന പ്രഭുവര്‍ഗീയ പദ ത്തിന്റെ സ്ഥാനത്ത്‌ പ്രയത്നം എന്ന ലളിതമായ വാക്ക്‌ പകരമായി ഉപയോഗിക്കാ നാവശ്യപ്പെട്ടു. സാഹിത്യം ജനകീയമായിരിക്കണമെന്ന വാദമാണ്‌ സോഷ്യലിസ്റ്റ്‌ റിയലിസം ഉന്നയിക്കുന്നത്‌. ബ്രഹ്തിന്റെ അഭിപ്രായത്തില്‍ സോഷ്യലിസ്റ്റ്‌ റിയലി സമെന്നാല്‍ ഒരു സോഷ്യലിസ്റ്റ്‌ വീക്ഷണത്തില്‍ നിന്നുകൊണ്ട്‌ കലാപരമായ മാര്‍ഗ്ഗ ങ്ങളിലൂടെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ യഥാതഥമായി പുന:സ്ൃഷ്ടിക്കുക യാണെന്നര്‍ത്ഥം. 41 സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ ്രധാന സവിശേഷതകള്‍. റിയലിസ ത്തിന്റെ ഗുണപരമായ വികാസ ഘട്ടത്തെയാണ്‌ സോഷ്യലിസ്റ്റ്‌ റിയലിസം ഗ്പതിനി ധീകരിക്കുന്നത്‌. തൊഴിലാളിവര്‍ഗ്ഗത്തോടുള്ള പക്ഷപാതം അത്‌ തുറന്നു (aloo പിക്കുന്നു. ജീവിതാവിഷ്ക്കാരം ആദര്‍ശാത്മകമായിരിക്കണം എന്നതിന്‌ ്രാധാന്യം കല്പിക്കുന്നു. ചൂഷണമാണ്‌ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റക്യ തൃം. 1.2.5 മാര്‍കസിസം മാര്‍ക്സിസ്റ്റ്‌ ചിന്താപദ്ധതിയുടെ ഉപജ്ഞാതാക്കള്‍ ജര്‍മ്മന്‍ തത്വജ്ഞാനി യായ കാറല്‍മാര്‍കസ്‌,, ജര്‍മ്മന്‍ സോഷ്യോളജിസ്റ്റായ ്രഡറിക്‌ ഏംഗല്‍സ്‌ എന്നി വരാണ്‌. രണ്ടുപേരും ചേര്‍ന്ന്‌ 1848-ല്‍ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എഴുതി. മഹ ത്തായ കലയെ ബഹുമാനിച്ചവരാണ്‌ മാര്‍കസും, ഏംഗല്‍സും. മാര്‍കസിസ്റ്റ്‌ സാഹിത്യവിമര്‍ശനം എഴുത്തുകാരന്റെ വര്‍ഗതാത്പര്യങ്ങളുടേയും പ്രത്യയശാ സ്ത്രങ്ങളുടെയും സ്വാധീനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌. കലയുടെ ഉള്ളട ക്കത്തെ എന്നതുപോലെ രൂപത്തെയും ഈ സമീപനത്തിന്റെ വെളിച്ചത്തില്‍ പരി ശോധിക്കാനവര്‍ തയ്യാറാകുന്നു. ചരിത്രത്തെ സാമാന്യവത്കരിക്കുക എന്നത്‌ മാര്‍ക്സിസ്റ്റ്‌ വിമര്‍ശനത്തിന്റെ സ്വഭാവമാണ്‌. സമൂഹവര്‍ഗ്ഗങ്ങളുടെയും ചരിത്രപര മായ ശക്തികളുടെയും പരസ്പര സംഘര്‍ഷങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന അവര്‍ സവിശേഷ ചരിത്രാവസ്ഥയുടെ വിശകലനത്തിനോ അപഗ്രഥനത്തിനോ തയ്യാറാ വുന്നില്ല. ജോര്‍ജ്ജ്‌ സ്റ്റെനറുടെ അഭിപ്രായമനുസരിച്ച ഏംഗല്‍സിയന്‍, ലെനിനിസ്റ്റ്‌ എന്നീ രണ്ട്‌ വിമര്‍ശനധാരകള്‍ മാര്‍കസിയന്‍ വിമര്‍ശനത്തിലുണ്ട്‌. കല രാഷ്ട്രീയ ത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമായിരിക്കണമെന്ന്‌ ഏംഗല്‍സ്‌ അഭിപ്രായ പ്പെടുന്നു; എന്നാല്‍ ലെനിനിസ്റ്റ്‌ കാഴ്ച്ചപ്പാട്‌ ഇതിന്‌ നേരെ വിരുദ്ധമാണ്‌. രാഷ്ട്രീ യത്തോട്‌ പ്രതിജ്ഞാബദ്ധമായിരിക്കണം കല എന്നാണ്‌ ലെനിനിസ്റ്റ്‌ കാഴ്‌ച്ചപ്പാട്‌. 42 ഏംഗല്‍സിയന്‍ സമീപനം വളര്‍ച്ച പ്രാപിക്കുന്നത്‌ ട5ട0കളോടെയാണ്‌. ഇവരെത്തുടര്‍ന്ന്‌ മിഖായേല്‍ ബക്തി, അല്‍ത്തുസര്‍, അന്റോണിയോഗ്രാംഷി എന്നി വരും മാര്‍ക്സിയന്‍ വിമര്‍ശനപാതയിലൂടെ സഞ്ചരിച്ച പ്രമുഖരാണ്‌. 1.2.6 വിമര്‍ശനം മലയാളത്തില്‍ മലയാളവിമര്‍ശനത്തിന്‌ സഹായകമായത്‌ സംസ്കൃത സാഹിത്യ വിമര്‍ശന പദ്ധതിയാണ്‌. സംസ്കൃതത്തില്‍ അലങ്കാരഭംഗി, വാകൃദോഷം, പദദോഷം, രസം തുടങ്ങിയവയെ മാത്രം സ്പര്‍ശിച്ചുള്ളതായിരുന്നു. കൃതിയുടെ ബാഹ്യ മൂല്യ നിര്‍ണ്ണയം മാത്രമായിരുന്നു; ആന്തരിക മൂല്യനിര്‍ണ്ണയത്തില്‍ അവര്‍ പരാജയപ്പെ ട്ടു. പാശ്വാത്യസമ്പര്‍ക്കം മലയാളവിമര്‍ശന രംഗത്ത്‌ മാറ്റങ്ങള്‍ ഉണ്ടാക്കി. മലയാള ത്തിലെ ആദ്യത്തെ വിമര്‍ശനഗ്രന്ഥമായി കരുതേണ്ടത്‌ “ലീലാതിലക മാണ്‌. സി. പി. അച്യുതമേനോന്‍, കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, ഏ. ആര്‍ രാജരാജവര്‍മ്മ, സാഹിത്യപഞ്ചാനന്‍ പി. കെ. നാരായണപിള്ള, എം. വി. പോള്‍, കേസരി എ. ബാലകൃഷ്ണപിള്ള, മുണ്ടശ്ശേരി, മാരാര്‍, എസ്‌. ഗുപ്തന്‍നാ യര്‍, എം. എന്‍. വിജയന്‍, എം. ലീലാവതി, കെ. പി. അപ്പന്‍, പി. കെ. രാജശേഖ രന്‍, ആഷാമേനോന്‍, വി. സി. ശ്രീജന്‍, പി. പി. രവീന്ദ്രന്‍, ടി. ടി. ശ്രീകുമാര്‍, ഇ. പി. രാജഗോപാല്‍ തുടങ്ങി ഇന്ന്‌ സജീവമായി നില്‍ക്കുന്ന ഒരുപാട്‌ വിമര്‍ശക്രരതി ഭകളെക്കൊണ്ട്‌ സമ്പന്നമാണ്‌ മലയാള സാഹിത്യവിമര്‍ശനം. ആദ്യകാല വിമര്‍ശനപദ്ധതികളെ മണ്ഡനമെന്നും, ഖണ്ഡനമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. കൃതിയെ സര്‍വദാ അനുകൂലിക്കുന്നതിനെ മണ്ഡനമെന്നും അടി മുടി കൃതിയുടെ ദോഷം മാ്രം കണ്ടെത്താന്‍ ശ്രമിക്കുന്നതിനെ ഖണ്ഡനമെന്നും പറയുന്നു. വിമര്‍ശകന്റെ വിമര്‍ശനസമീപനമനുസരിച്ച്‌ വൈയക്തികം, ധാര്‍മ്മികം എന്ന്‌ രണ്ട്‌ തരത്തിലുണ്ട്‌. വിമര്‍ശകനില്‍ കൃതി ഉണ്ടാക്കുന്ന പ്രതികരണത്തെ അടിസ്ഥാനമായി ചെയ്യുന്നത്‌ വൈയക്തികം. കൃതിയുടെ ഉള്ളടക്കം മനുഷ്യന്‍ എങ്ങനെ ഗുണവും ദോഷവും ചെയ്യുന്നത്‌ എന്ന ചിന്തയാണ്‌ ധാര്‍മ്മികം. സാഹി 43 തൃകൃതികള്‍ ഉണ്ടാകുന്നതനുസരിച്ച്‌ വിമര്‍ശനം ഉണ്ടായിക്കൊണ്ടിരിയ്ക്കും. സാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യം വയ്ക്കുന്നതാണ്‌ വിമര്‍ശനം. വിമര്‍ശനത്തിന്‌ പല മേഖലകളുണ്ട്‌. അടുത്തതായി വിമര്‍ശനത്തിന്റെ വ്യത്യസ്ത മേഖലകളെ പരിചയപ്പെടുത്തുകയാണ്‌. 1.2.7 വിമര്‍ശനത്തിലെ വിവിധ ശാഖകള്‍ സാഹിത്യത്തിന്റെ വ്യാഖ്യാനമാണ്‌ വിമര്‍ശനം. വിമര്‍ശനത്തെ ചില മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ “ജോര്‍ജ്‌ വാട്സണ്‍ എന്ന പാശ്ചാത്യ പണ്ഡിതന്‍ നൈയാമിയം (Legislative) താത്വികം (Theoretica ) വിവരണാത്മകം (ഇescriനtiഴe) എന്നിങ്ങനെ മൂന്നായി വിഭജിച്ചു.” സാഹിത്യ രചനയുടെ നിയമ ങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഭാഗമാണ്‌ നൈയാമികം. ഉദാഹരണം അരിസ്റ്റോട്ടിലിന്റെ “പോയറ്റിക്സ്‌ താത്വിക വിമര്‍ശനത്തെ സൈദ്ധാന്തിക വിമര്‍ശനം എന്നും വിളി ക്കാം. ഇതില്‍ കലാമര്‍മ്മത്തേയോ സാഹിത്ൃയതത്വത്തെപ്പറ്റിയോ സാഹിത്യമൂല്യ ത്തെയോപ്പറ്റിയുള്ള വിശദമായ അന്വേഷണമാണ്‌ രസം, ധ്വനി തുടങ്ങിയ ഭാരതീയ സാഹിത്യ വിചാരങ്ങള്‍ ഇതില്‍പ്പെടും. ഇന്ന്‌ പ്രചാരത്തിലുള്ള പ്രധാനപ്പെട്ട വിമര്‍ശനസമ്മ്രദായമാണ്‌ വിവരണാത്മക രീതി. ഇതിനെ പ്രായോഗിക വിമര്‍ശനം എന്നും വിളിക്കുന്നു. പുസ്തകം വായിച്ച്‌ ആസ്വദിക്കുമ്പോള്‍ ഉണ്ടാകുന്ന ആസ്വാ ദനത്തിന്റെ കാരണങ്ങളും വികാരങ്ങളും വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി കൃതിയെ വിശകലനം ചെയ്യുന്ന രീതിയാണിത്‌. വിവരണാത്മക വിമര്‍ശനത്തില്‍ ഗ്രസ്വമായ പുസ്തകാഭിപ്രായം മുതല്‍ ദീര്‍ഘമായ പഠനം വരെ ഉള്‍പ്പെടുന്നതാണ്‌. ഇതില്‍ പഠനം നടത്തുന്ന വ്യക്തി യുടെ വിചാരങ്ങള്‍ക്കാണ്‌ പ്രാധാന്യം. 44 12.8 സോഷ്യോളജിക്കല്‍ വിമര്‍ശനം (Sociological criticism) സോഷ്യോളജിക്കല്‍ വിമര്‍ശനത്തിന്റെ ആചാര്യനായി അറിയപ്പെടുന്നത്‌ ടെയിന്‍ ആണ്‌. പ്രാഥമിക ഉത്ഭവസ്ഥാനങ്ങള്‍ എന്നദ്ദേഹം പരിഗണിക്കുനനത്‌ വര്‍ഗ്ഗവും മിലുവും കാലഘട്ടവുമാണ്‌. ഇതിനെ ടെയ്ന്‍ ഉത്പാദങ്കാതയം എന്ന്‌ വിശേഷിപ്പിക്കുന്നു. ഇതില്‍ വിമര്‍ശനവിധേയമാക്കുന്നത്‌ ഉത്പാദക കാരണങ്ങളെ യാണ്‌. കലാസൃഷ്ടിയെ അല്ല. കലാസൃഷ്ടികളെ സാമൂഹിക പശ്ചാത്തലത്തില്‍ വച്ച്‌ പുനര്‍വിചിന്തനം ചെയ്യുന്നു. കലാസ്യഷ്ടിയുടെ കാലഘട്ടത്തിന്റെ ഗ്രാധാ നയത്തെ കണ്ടെത്താനുള്ള വെമ്പലില്‍ കലാകാരന്റെ സഹജമായ സവിശേഷതകള്‍ അഖ്രധാനമാകുന്നു. സാഹിതൃകാരന്‍ അസ്ഥിമാംസരക്തമില്ലാത്ത അമൂര്‍ത്ത വസ്തുവായി മാറുന്നു. സാഹിതൃകൃതികളുടെ മൂല്യത്തെക്കുറിച്ച്‌ വിധി കല്പിക്കുന്നതില്‍ സോഷ്യോളജിക്കല്‍ നിരൂപണത്തിന്‌ എടുത്തുപറയത്തക്ക സ്ഥാനമുണ്ട്‌. ഒരു സാഹിതൃകൃതി ഒരു ജനതയടെ മുഴുവന്‍ എന്നപോലെ കാലഘട്ടത്തിന്റെയും ഉണ്മയെ പവ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അതിന്‌ സാഹിത്യത്തിലുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണെന്ന്‌ ടെയ്ന്‍ വാദിക്കുന്നു. സാഹിത്യം കാലഘട്ടത്തിന്റെ ഉത്പന്നമാണ്‌. കാലഘട്ടത്തില്‍ നിലനിന്ന പ്രവണതകള്‍ സാഹിതൃത്തിലും സ്ഥാനം പിടിക്കും. ചിലര്‍ അതില്‍ നിന്ന്‌ വൃത്യസ്തമായി വിപ്ലവ വീക്ഷണ സമീ വനത്തിലൂടെ കാലഘട്ടത്തിനെ മറികടക്കാന്‍ ശ്രമിക്കും. സമൂഹൃശാസ്ത്രപരവും വര്‍ഗ്ഗസംവാദപരവുമായ ചില നിരൂപണനിബന്ധങ്ങള്‍ ഈ വസ്തുതയെ എടുത്തു കാട്ടുന്നു. പലപ്പോഴും സോഷ്യോളജിക്കല്‍ വിമര്‍ശനം സാഹിതൃത്തിന്റെ കേന്രാ ശയങ്ങളെയോ കേന്ദ്രപശ്നങ്ങളെയോ അല്ല കൈകാര്യം ചെയ്യുന്നത്‌. ഇംഗ്ലീ ഷില്‍ ക്രിസ്റ്റഫര്‍ കോട്വെല്‍ എഴുതിയ Illusion and Reality, റാല്‍ഫ്‌ ഫോക്കസ്‌ @oflay “The Novel and the People, ജോര്‍ജ്‌ തോംസണ്‍ രചിച Marxism & Poetry തുടങ്ങിയ കൃതികള്‍ ഈ ചിന്താഗതി വച്ചുപുലര്‍ത്തുന്നതാണ്‌.”” മലയാള 45 ത്തില്‍ കെ. ദാമോദരന്റെ “എന്താണ്‌ സാഹിത്ൃം', മുണ്ടശ്ശേരിയുടെ ‘്രയാണം, “രൂപഭ്രദത്‌, തായാട്ട ശങ്കരന്റെ “ദുരവസ്ഥ ഒരു പഠനം” എന്നീ കൃതികള്‍ സാമൂഹ്യ ശാസ്ത്രവിമര്‍ശനത്തിന്‌ ഉത്തമമാതൃകകളാണ്‌. കൃതിയുടെ കാലഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ നീതിപുലര്‍ത്താന്‍ കൃതിക്ക്‌ കഴിഞ്ഞോ എന്നതാണ്‌. 1.2.9 ജീവചരിത്ര വിമര്‍ശനം (Biographical criticims) കലാകാരന്റെ ജീവിതത്തില്‍ നിന്നാണ്‌ സാഹിത്യം സ്യൃഷ്ടിക്കപ്പെടുന്നത്‌. സാഹിതൃകാരന്റെ ജീവിതത്തിലും വ്ൃക്തിത്വത്തിലും സ്വാധീനിച്ച പ്രതിഭാസ ങ്ങളും ശക്തികളും ജീവചരിത്ര വിമര്‍ശകര്‍ ലക്ഷ്യമാക്കുന്നുണ്ട്‌. സാഹിതൃകൃതി എഴുത്തുകാരന്റെ ജീവരക്തമാണ്‌ എന്ന സങ്കല്പത്തില്‍ നിന്നാണ്‌ ഈ സമീപന രീതി ഉദയം കൊള്ളുന്നത്‌.” ഈ വിമര്‍ശനപദ്ധതിയ്ക്ക്‌ സൈദ്ധാന്തികമായി അടിത്തറ പാകിയത്‌ 1829 മുതല്‍ 1869 വരെയുള്ള കാലത്ത്‌ ്രഞ്ച്‌ സാഹിത്യവി മര്‍ശനത്തിന്‌ നേതൃത്വം വഹിച്ചിരുന്ന സാങ്ബോവാണ്‌. സാങ്ബോ ശ്രമിച്ചത്‌ ഗ്രന്ഥകാരന്റെ വ്യക്തിസ്വഭാവമര്‍മ്മം കണ്ടെത്തി അയാളുടെ രചനയെ വിലയിരു ത്താനാണ്‌. കലാസ്വാദകാരന്റെ കണ്ണുള്ള ശാസ്ത്രജ്ഞനായിരിക്കണം വിമര്‍ശ കന്‍ എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. ഫ്രഞ്ച്‌ റൊമാന്റിക കവിയായിരുന്ന ചാറ്റ്യൂ ്രിയാങ്ങിനെ സാങ്ബോ ഈ രീതിയില്‍ പഠിച്ചിട്ടുണ്ട. ജീവചരിത്രവിമര്‍ശന ത്തിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ പഠനം. ജീവചരിത്രവിമര്‍ശനത്തിന്‌ ചരി്രവിമര്‍ശനത്തിന്റെ എല്ലാ പരിമിതികളും ഉണ്ട്‌. എല്ലാ സാഹിത്യകൃതികളുടെയും രൂപഘടനയെയോ, ശൈലിയെയോ രച നാസങ്കേതങ്ങളെയോ പരാമര്‍ശിക്കാനുള്ള കരുത്തവയ്ക്കില്ല. “ഒരു കൃതിയില്‍ നിന്ന്‌ ഗ്രന്ഥകര്‍ത്താവിന്റെ ജീവിതം മനസ്സിലാക്കുകയായിരിക്കും, അയാളുടെ ജീവിതത്തില്‍ നിന്ന്‌ കൃതിയുടെ സനന്ദര്യം കണ്ടെടുക്കുന്നതിനേക്കാള്‍ നല്ലതും നീതിപൂര്‍വുവുമെന്ന്‌ ”” വിന്‍സ്റ്റന്‍ചര്‍ച്ചില്‍ അഭി(്പായപ്പെടുന്നു. മലയാളത്തിലും 46 ഈ രീതിയിലുള്ള പഠനങ്ങളുണ്ടായിട്ടുണ്ട. ഡോ. പി. കെ, പരമേശ്വരന്‍പിള്ള യുടെ “സി.വി. രാമന്‍പിള്ള, പി. കെ. ബാലകൃഷ്ണന്റെ “ചന്തുമേനോന്‍ ഒരു പഠനം” തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ജീവചരിശ്രവിമര്‍ശനത്തിന്‌ അത്യാവശ്യ മായി ഉണ്ടായിരിക്കേണ്ട ഗുണം കലാകാരന്റെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവ ങ്ങള്‍ രചയിതാവ്‌ അറിയുകയും അന്യര്‍ക്ക്‌ പരിചപ്പെടുത്തിക്കൊടുക്കുകയും വേണം. പലരുടെയും ജീവചരിത്രം നമുക്ക്‌ അജ്ഞാതമായി വരുന്ന സന്ദര്‍ഭ ത്തില്‍ ജീവചരിത്ര വിമര്‍ശനം അപ്രസക്തമാകുന്നു. 1.2.10 ആഗമിക (ചരിത്രപരമായ) വിമര്‍ശനം (Historical criticism) സാഹിത്യം കാലഘട്ടത്തിന്റെ സന്തതി ആയതിനാല്‍ ഒരു കവിയെപ്പറ്റി ശരി യായ വിധി കല്പിക്കണമെങ്കില്‍ അയാളുടെ കാലത്തെ ആളുകളുടെ ആവശ്യ ങ്ങള്‍ അറിയണം. ആ ആവശ്യങ്ങള്‍ കവി എത്രത്തോളം സാധിച്ചുകൊടുത്തിട്ടു ണ്ടെന്ന്‌ അന്വേഷിക്കുന്നതാണ്‌ ആഗമിക വിമര്‍ശനം. ഇതിന്റെ തുടക്കക്കാരന്‍ ഇറ്റാലിയന്‍ വിമര്‍ശകനായ വിക്കോ ആണ്‌. അദ്ദേഹം ഹോമറിന്റെ കൃതിയായ “ഇലിയഡി'നെ അന്നത്തെ യവന ജീവിതത്തിന്റെ ്രതിഫലനമെന്ന നിലയില്‍ വിലയിരുത്തി. “ഹിപ്പോലൈറ്റ്‌ ടെയിനാണ്‌ ചരിത്രപരമായ വിമര്‍ശനത്തിന്റെ സൈദ്ധാന്തികന്‍. കാലം (mഠസmeനnt?) വംശം (കല) സാഹചര്യം (൩iliധ) എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ അദ്ദേഹം സാഹിത്യത്തെ സമീപിച്ചത്‌. 1863 ല്‍ പ്രസിദ്ധ?കരിച് ‘Literary history of the English Peoples” എന്ന ഗ്രന്ഥ ത്തില്‍ ഫ്രഞ്ചുകാരനായ ടെയ്ന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ചു.” മലയാള ത്തില്‍ എന്‍. കൃഷ്ണപിള്ളയുടെ “കൈരളിയുടെകഥ പി. കെ. പരമേശ്വരന്‍ നായ രുടെ “ആധുനിക മലയാള സാഹിത്യം” തായാട്ടു ശങ്കരന്റെ “ആശാന്‍ നവോത്ഥാന ത്തിന്റെ കവി” തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ രീതിയിലുള്ളതാണ്‌. ആഗമിക വിമര്‍ശ 47 നത്തിനും പരിമിതിയുണ്ട്‌. വിമര്‍ശകര്‍ കണ്ടെത്തുന്ന ചരിത്രവസ്തുതകള്‍ വസ്തു നിഷ്ഠമോ യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ അല്ലെങ്കില്‍ നിരീക്ഷണങ്ങള്‍ ആകെ തകര്‍ന്നുപോവും. മാര്‍ഗ്ഗരറ്റ്‌ മക്ഡൊണാള്‍ഡിന്റെ അഭിപ്രായത്തില്‍ “ആഗമിക നിരുപണത്തില്‍, കവിയുടെ കാലവും മറ്റും അറിഞ്ഞാല്‍ കവിത എന്തുകൊണ്ട്‌ മനോഹരമായി എന്നറിയാന്‍ സാധിക്കില്ല.” ഈ പ്രസ്ഥാവനയുടെ സാരം ഒരു കൃതി എടുത്ത്‌ വിമര്‍ശനം ചെയ്യുമ്പോള്‍ ആ കൃതിയുടെ അന്തര്‍ഭാവത്തെയും സൂക്ഷ്മ സനന്ദര്യത്തെയും അനാവരണം ചെയ്യുവാന്‍ സഹായകമായ വസ്തുത കള്‍ മാത്രമേ ചരിത്രത്തില്‍ നിന്ന്‌ സ്വീകരിയ്ക്കാവു. 1.2.11 മനഃശാസ്ത്ര വിമര്‍ശനം (Psychological criticism) ജീവചരിത്രവിമര്‍ശനവുമായി മന:ശാസ്ത്രവിമര്‍ശനത്തെ ബന്ധപ്പെടുത്താം. കാരണം ജീവചരിത്രവിമര്‍ശനം ഗ്രന്ഥകാരന്റെ ജീവിതമാണെങ്കില്‍ ഗ്രന്ഥകാരന്റെ മനസ്സിനെയാണ്‌ ഈ വിമര്‍ശനത്തില്‍ ശ്രദ്ധിക്കുന്നത്‌. സിഗ്മണ്ട്‌ ഫ്രോയിഡി ന്റെയും ഗുസ്താവ്‌ യുങ്ങിന്റെയും മന:ശാസ്ത്രദര്‍ശനങ്ങളെയാണ്‌ അവലംബമാ ക്കുന്നത്‌. “The Interpretation of Dreams” എന്ന ഗ്രന്ഥവും ഡാവിഞ്ചിയെക്കുറി ച്ചുള്ള നിരീക്ഷണങ്ങളും കലാസൃഷ്ടികളെ അപഗ്രഥിയ്ക്കാന്‍ വിമര്‍ശകന്‍ മന:ശാസ്ത്രപരമായ മാനദണ്ഡങ്ങള്‍ നല്‍കി” ആദ്യ മന:ശാസ്ത്ര വിമര്‍ശകന്‍ ഏണസ്റ്റ്‌ ജോണാണ്‌. അദ്ദേഹം “ഈഡിപ്പസ്‌ കോംപ്ലക്സ്‌ എന്ന സിദ്ധാന്തം ഉപ യോഗിച്ച്‌ നടത്തിയ മന:ശാസ്ത്ര വിമര്‍ശനമാണ്‌ 'The Eddipus complex as an explanation of Hamlet's mistലry'. ഇതില്‍ ഫ്രോയിഡിയന്‍ മന:ശാസ്ത്ര ദര്‍ശന മാണ്‌ ഉപയോഗിച്ചത്‌. എഡ്മണ്ട്‌ വില്‍സണ്‍, എഫ്‌. ലൂക്കാസ്‌, കെണ്‍സറാഡ്‌ ഐക, ഐ. എ. റിച്ചാഡ്‌ തുടങ്ങിയവര്‍ ഫ്രോയിഡിയന്‍ ദര്‍ശനം അനുസരിച്ചും സര്‍ ജെയിംസ്‌ ്രയ്സര്‍, നോര്‍ത്രോഫ്ഫൈ, മോസ്ബോഡ്കിന്‍ തുടങ്ങിയവര്‍ യുങ്ങിന്റെ ദര്‍ശനം അനുസരിച്ചും സാഹിത്യ വിമര്‍ശനങ്ങള്‍ നടത്തിയവരാണ്‌. 48 മലയാളത്തില്‍ എം. എന്‍. വിജയന്‍ ഫ്രോയിഡിന്റെയും എം. ലീലാവതി യുങ്ങി ന്റേയും സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയ വിമര്‍ശകരാണ്‌. 1.2.12 സനന്ദരൃത്മക വിമര്‍ശനം (Aesthetical criticim) കലയെ കലയാക്കുന്നതില്‍ സനന്ദരൃത്തിനുളള പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള വിമര്‍ശനരീതിയാണിത്‌. സാഹിത്യത്തിന്റെ സനന്ദര്യാംശം കണ്ടെത്താന്‍ കലാബാഹൃമായ യാതൊരു മാനദണ്ഡവും ഉപയോഗിയ്ക്കാന്‍ പാടില്ല എന്നതാണ്‌ നിയമം. സനന്ദര്യാത്മക വിമര്‍ശനം ലക്ഷ്യമിടുന്നത്‌ സാഹിതൃകൃതി സംവേദനം ചെയ്യുന്ന സനന്ദര്യപരമായ അനുഭൂതിയുടെ സ്വഭാവവും അത്‌ അനുവാചകനെ ആഹ്ലാദഭരിതമാക്കുന്നതെങ്ങനെ എന്നത്‌ കണ്ടെത്തലാണ്‌. ഇമ്മാനുവല്‍ കാന്റ്‌ ആണ്‌ സനന്ദര്യവാദത്തിന്റെ തുടക്കക്കാരന്‍. “സമസ്ത കലകളുടെയും പ്രയോ ജനം അവ നല്‍കുന്ന ആനന്ദമാണെന്ന്‌ അദ്ദേഹം വാദിക്കുന്നു.” കലയില്‍ നിന്ന്‌ സനന്ദര്യംമാത്രം അനുഭവിച്ചാല്‍ മതിയെന്ന്‌ സാരം. “കല കലയ്ക്കുവേണ്ടി” എന്ന്‌ വാദിച്ചത്‌ ഗഞ്ച്‌ കവിയും നോവലിസ്റ്റുമായ തിയോഫിന്‍ ഗോട്ടിയറാണ്‌. തുടര്‍ന്ന്‌ എഡ്ഗാര്‍ അല്ലന്‍പോ, വാള്‍ട്ടര്‍ പേറ്റര്‍, ഓസ്‌കാര്‍ വൈല്‍ഡ്‌, ്രാഡ്ലി തുടങ്ങിയ വരും വന്നു. ഈ പ്രസ്ഥാനത്തിന്‌ സൈദ്ധാന്തിക അടിത്തറ നല്‍കിയത്‌ ക്രോച്ചേ ആയിരുന്നു. മലയാളത്തില്‍ ശുദ്ധ കലാവാദികളായ ഡോ. കെ. ഭാസ്കരന്‍ നായ രും, പി. ദാമോദരന്‍പിളളയും എടുത്തു പറയേണ്ടവരാണ്‌. കല സ്വയം പൂര്‍ണ്ണമാ ണെന്നും അതുകൊണ്ട്‌ അതിനെ അളക്കാന്‍ ബാഹ്യമായ മാനദണ്ഡങ്ങള്‍ വേണ്ടെന്നും ശഠിക്കുന്ന ഈ സമ്മ്രദായം ചിത്രം, സംഗീതം, തുടങ്ങിയ കലകളെ പ്പോലെ, സാഹിത്യത്തെയും കണ്ടു. “ഒരു വൈണികന്‍ വീണയില്‍ വായിക്കുന്ന രാഗത്തെ കലാബാഹ്യമായ ഒരു മാനദണ്ഡമുപയോഗിച്ച്‌ ആസ്വദിക്കാനാവില്ല എന്നാണ്‌ അവരുടെ വാദം.” സംഗീതം പോലെയല്ല സാഹിത്യം എന്നവര്‍ മനസ്സി ലാക്കുന്നില്ല ഇതാണ്‌ ഈ സമീപനത്തിന്റെ പോരായ്മ 49 1.2.13 ര്തീതിനിഷ്ഠ വിമര്‍ശനം (Imperssionistic crticism) ്രതീതിനിഷ്ഠ വിമര്‍ശനം സനന്ദര്യാത്മക വിമര്‍ശനത്തിന്റെ വേറൊരു മുഖ മാണ്‌. ഈ വിമര്‍ശനത്തില്‍ കലാകൃതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച്‌ വിമര്‍ശകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ കൃതിയെവിലയിരുത്തുകയാണ്‌. വ്യക്തിപരമായ ഗ്രതികരണങ്ങളെ വികാരപരമായിത്തന്നെ ഇവിടെ ആവിഷ്കരി ക്കുന്നു. ഇം്രഷണിസത്തിന്റെ വക്താവ്‌ 16-൦ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പിയോട്രോ അരറ്റിനെ എന്ന ഇറ്റാലിയന്‍ വിമര്‍ശകനാണ്‌. “നിരൂപണത്തില്‍ സ്വന്തം അനുഭവവും സഹൃദയത്വവുമല്ലാതെ മറ്റൊരാചാര്യനും തനിയ്ക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌ “.”” ചാള്‍സ്‌ ലാംബ്‌, വാള്‍ട്ടര്‍ പേറ്റര്‍, സെയിന്‍സ്ബറി, വെര്‍ജിനിയ വുള്‍ഫ്‌ തുടങ്ങിയവര്‍ ഈ വിമര്‍ശനരിീതി പിന്തുടര്‍ന്നവരാണ്‌. മല യാളത്തില്‍ സഞ്ജയന്‍, കുട്ടികൃഷ്ണമാരാര്‍ തുടങ്ങിയവരുടെ ചില വിമര്‍ശന ങ്ങള്‍ ഈ പാതയില്‍ വരുന്നതാണ്‌. ഇര്രഷനിസ്റ്റ്‌ വിമര്‍ശനത്തിനും മറ്റു പല വിമര്‍ശനപദ്ധതികളെപ്പോലെയുള്ള ദയര്‍ബല്യം ഉണ്ട്‌. 1.2.14 താരതമ്യാത്മക വിമര്‍ശനം (Comparative criticism) സാഹിത്യകൃതികളുടെ മൂല്യമറിയാന്‍ അവയെ താരതമ്യം ചെയ്ത്‌ പരി ശോധിയ്ക്കുന്ന വിമര്‍ശനമാണിത്‌. ഗ്രന്ഥകാരന്മാരെയും ഇത്തരത്തില്‍ താരതമ്യം ചെയ്യാറുണ്ട്‌. 19-ാം നൂറ്റാണ്ടിലാണ്‌ വിമര്‍ശന പ്രസ്ഥാനമെന്ന നിലയില്‍ ഈ രീതി സജീവമാകുന്നത്‌. അബേല്‍ ഫ്രോങ്കേയ്‌ വില്ലേമാന്‍ എന്ന അധ്യാപകനാണ്‌ ഈ രിതിയ്ക്ക്‌ സൈദ്ധാന്തികമായ അടിത്തറ നല്‍കിയത്‌. ഡ്രൈഡന്റെയും ആര്‍നോള്‍ഡിന്റെയും താരതമ്യപഠനങ്ങള്‍ പ്രസിദ്ധങ്ങളാണ്‌. മലയാളത്തില്‍ സി. പത്മനാഭനുണ്ണി, സഞ്ജയന്‍, മുണ്ടശ്ശേരി, പി. കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ രീതി തുടര്‍ന്നിട്ടുണ്ട. താരതമ്യ വിമര്‍ശനം സാര്‍വദേശീയതയിലും വൈകാ 50 രിക ഭാവങ്ങളുടെ സാര്‍വൃലാകികതയിലും അടിയുറച്ച വിശ്വാസത്തിലധിഷ്ഠിതമാ ണ്‌. 1.2.15 സാംസ്കാരിക വിമര്‍ശനം വര്‍ത്തമാനമലയാളവിമര്‍ ശനത്തിനെ വലിയൊരു കൂടാരമായി പലരും ചുണ്ടിക്കാണിക്കുന്നത്‌ സാംസ്കാരിക വിമര്‍ശനത്തെയാണ്‌. മിഷേല്‍ഫുക്കോ, ഫ്രെഡറിക്‌ ജയിംസണ്‍, ഉമ്പര്‍ട്ടോ എക്കോ, റൊളാങ്ബര്‍ത്ത്‌, ദറിദ ഇ. പി. തോംസണ്‍, ലൂയി അല്‍ത്തുസര്‍, എഡ്വേര്‍ഡ്‌ സെയ്ദ്‌, ഗ്രാംപി തുടങ്ങിയവര്‍ മുന്നോട്ടു വച്ച ചിന്താപദ്ധതിയില്‍ നിന്ന്‌ വികസിച്ചതാണ്‌ ഈ ശാഖ. സംസ്കാരബദ്ധമായ പാശ്ചാത്യവിചിന്തനങ്ങളില്‍ ഇംഗ്ലീഷ്‌ കവിയും നിരൂ പകനുമായ മാത്യു ആര്‍ണോള്‍ഡിന്റെ നിഗമനങ്ങള്‍ നിര്‍ണ്ണായകമായ പങ്ക വഹി ച്ചിട്ടുണ്ട. മാനവചരിത്രത്തിലെ ഏറ്റവും മികച്ച ഉപലബ്ധിയായിട്ടാണ്‌ സംസ്കാ രത്തെ അദ്ദേഹം നിരീക്ഷിച്ചത്‌. “The best that has been thought and said” എന്നതത്രേ ആര്‍ണോള്‍ഡിന്റെ ്രസിദ്ധമായ സംസ്കാര നിര്‍വചനം. എഫ്‌. ആര്‍. ലീവിസ്‌, ക്യൂ സി. ലീവിസ്‌ മുതലായവരുടെ അഭിപ്രായങ്ങളും ഇതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌ മലയാളത്തില്‍ സുകുമാര്‍ അഴീക്കോടിനെപോലുള്ളവര്‍ സംസ്കാരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നിടത്തെല്ലാം ഉയര്‍ത്തിക്കാട്ടിയത്‌ സമാന മായ വീക്ഷണം ആയിരുന്നു. എന്നാല്‍ ആര്‍ണോള്‍ഡിന്റേ കടകവിരുദ്ധമായ സമീപനം പിന്നീട്‌ വികസിക്കുകയുണ്ടായി. അതോടൊപ്പം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശ നവും വളര്‍ന്നുവന്നു അടിത്തറ, മേല്‍പ്പുര എന്ന സ്ഥലരൂപകമായ അതിന്റെ കേന്ദ്ര പരികല്‍പന, സാംസ്കാരികമായ മേല്‍പ്പുരയെ നിര്‍ണ്ണയിക്കുന്നത്‌ ഉത്പാദനപര മായ അടിത്തറയാണെന്ന ആശയത്തിന്‌ രന്നല്‍ നല്‍കുന്നു. ഇത്‌ സംസ്കാരം ഭൌതിക ജീവിതമാത്ര സംബന്ധി എന്ന പരിമിതിയെ സൂചിപ്പിക്കുന്നു. സാംസ്‌കാ രിക പഠനത്തെ ചലനാത്മകമാക്കിയത്‌ ഗ്രാംഷി, അല്‍ത്തുസര്‍, റെയ്മണ്ട്‌ വില്ല്യം സ്‌, ഹൊഗാര്‍ട്ടു, റോളാംഗ്‌ ബര്‍ത്ത്‌, ഉമ്പര്‍ട്ടോഎക്കോ തുടങ്ങിയവരാണ്‌. 51 മലയാളത്തില്‍ സാംസ്കാരിക പഠനവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ നടന്നി QMNS. സൈദ്ധാന്തിക അവതരണങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ആര്‍. നന്ദകു മാര്‍, ടി കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ കാഴ്ച്ച വച്ച മാതൃകകള്‍ ശ്രദ്ധേയമാണ്‌. സാഹിത്യവിമര്‍ശനത്തിലാകട്ടെ ബി. രാജീവന്‍, ഇ. വി. രാമകൃഷ്ണന്‍, പി. പി. രവീന്ദ്രന്‍, ഇ. പി. രാജഗോപാലന്‍, സ്കറിയ പി. സോമന്‍, കെ. എം. നരേന്ദ്രന്‍, എസ്‌. എസ്‌. ശ്രീകുമാര്‍. പി. പവിത്രന്‍, സുനില്‍ പി, ഇളയിടം, ഷാജി ജേക്കബ്‌, ഉദയകുമാര്‍, പി. എസ്‌. രാധാകൃഷ്ണന്‍ എന്നിവരുടെ ശ്രമങ്ങള്‍ പരിഗണിക്കാവു ന്നതാണ്‌. 1.2.16 സ്ത്രീവാദ വിമര്‍ശനം പാശ്ചാത്യലോകത്ത്‌ നവീന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌ സ്ത്രീവാദം ഉയര്‍ന്നുവന്നത്‌. വിര്‍ജീനിയ വുള്‍ഫില്‍ തുടങ്ങുന്നു അവിടുത്തെ ചരിത്രം. എന്നാല്‍ മലയാളത്തില്‍ സരസ്വതിയമ്മയുടെ രചനകളാണ്‌ സ്ത്രീപക്ഷചിന്ത കള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്‌. സ്ത്രീത്വത്തിന്മേല്‍ പ്രകൃതി സമ്മാനിച്ചിട്ടുള്ള മാതൃത്വം ഉള്‍പ്പെടെയുള്ള ആദരണീയ ഭാവങ്ങളിലൂടെ വന്നുചേരുന്ന ക്ലേശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍. മുതലായവയില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള നിക്ഷിപ്ത താത്പര്യങ്ങളും ചിലപ്പോഴെങ്കിലും ഇതുപോലുള്ള അതിവാദങ്ങളില്‍ പതിയിരി ക്കും. സ്ത്രീ എഴുതിയതും സ്ത്രീയെക്കുറിച്ച്‌ എഴുതിയതിനെ വിചാരണചെയ്യുന്ന തുമായ ഒരു വിമര്‍ശനസരണിയുടെ രൂപപ്പെടുത്തലിലൂടെ ഒരു മുന്നേറ്റമുണ്ടായി. പാശ്ചാത്യമായ ആശയങ്ങളുടെ അടിത്തറതന്നെയാണ്‌. ഇതിനേയും നിലനിര്‍ത്തു ന്നത്‌ സര്‍ഗാത്മക സാഹിത്യത്തിലെന്നപോലെ ശക്തമായ ഒരനുഭവം സൃഷ്ടി ക്കാന്‍ സ്ത്രീവാദ വിമര്‍ശനത്തിന്‌ സാധിച്ചു. സര്‍ഗാത്മക സാഹിത്യത്തിലെ എഴു ത്തുകാരുടെ സംഭാവനകള്‍തന്നെയാണ്‌ സൈദ്ധാന്തികരംഗത്തും സ്ത്രീപക്ഷവി 52 മര്‍ശനത്തിന്റെ പ്രധാനനേട്ടങ്ങള്‍. സാറാജോസഫ്‌, പി. ഗീത, ഡോ. ജാന്‍സി ജെയിംസ്‌, ജെ. ദേവിക എന്നീ പേരുകള്‍ ഇവിടെ ശ്രദ്ധേയമാണ്‌. പല ഘട്ടങ്ങളും തലങ്ങളും കടന്ന്‌ ഇന്നത്തെ സ്ത്രീവാദം സൈദ്ധാന്തികവു മായ ഒരു സംസ്കാരരൂപമായി മാറിയതെന്ന്‌ വിമര്‍ശകര്‍ അടയാളപ്പെടുത്തുന്നു. സ്ത്രീവാദത്തിന്‌ നാല്‌ മുഖങ്ങളുണ്ട്‌ ശരീരസംബന്ധിയായ പുനര്‍വായന, സൈബര്‍ ലോകത്തിന്റെ സനന്ദര്യം, സാംസ്കാരിക ഭൂമികയെക്കുറിച്ചുള്ള ആരായ ലുകള്‍, യൂറോ കേന്ദ്രിതചര്‍ച്ചകളില്‍ ഇടാകിട്ടാത്ത കറുത്തവരും മൂന്നാംലോകക്കാ രുമായ സ്ത്രീകളുടെ സാംസ്കാരിക വിമര്‍ശനത്തിന്റെ പാഠങ്ങള്‍. വര്‍ത്തമാനകാല സാമൂഹികതയും അതില്‍ സംഭവിക്കാവുന്ന വ്യവഹാ രങ്ങളും ശൈഥില്യത്തിന്റെതാണെന്ന യാഥാര്‍ത്ഥ്യവും വീണ്ടും വീണ്ടും ഓര്‍മ്മി ക്കേണ്ടതുമാണ്‌. സമൂഹശരീരത്തിന്റെ ഓരോ അവയവത്തിലും അതെരെതതന്നെ ചെറുതായാലും പുറമെകാണാത്തതായാലും ഉയരുന്ന പ്രതികരണം എത്രത്തോളം ശക്തവും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിത്തീരുന്നുവോ അതിനനുസരിച്ചായിരിക്കും ലഭ്യമാകുന്ന പരിചരണം. അതിനാല്‍ സഭ്യേതരമെന്ന സമൂഹം കരുതുന്ന രൂക്ഷ ഗ്രയോഗങ്ങള്‍ സുലഭമാണ്‌. അതിന്റെ ഉപാധികള്‍ സകല ചെയ്തികളുടേയും പിന്നിലുള്ളത്‌ ആദര്‍ശവത്കരണശ്രമമായിരിക്കണമെന്ന്‌ എടുത്ത്‌ പറയേണ്ടതില്ല ല്ലോ. പുരുഷന്‍ എന്ന അപരത്തെ പ്രതിയോഗി ആയി കാണാന്‍ പ്രേരിപ്പിക്കുന്നു. 12.17 ഇക്കോക്രിട്ടിസിസം ഇക്കോക്രിട്ടിസിസം എന്ന വാക്ക്‌ ആദ്യം ഉപയോഗിച്ചത്‌ വില്യംറൂക്കോര്‍ട്ട്‌ എന്ന അമേരിക്കന്‍ എഴുത്തുകാരനാണ്‌. 1978 ല്‍ (്പസിദ്ധം ചെയ്ത സാഹിത്യവും ഇക്കോളജിയും, ഇക്കോക്രിട്ടിസിസത്തില്‍ ഒരു പരീക്ഷണം എന്ന പ്രബന്ധം അവ തരിപ്പിച്ചുകൊണ്ട്‌ റുക്കോര്‍ട്ട്‌ ഇങ്ങനെ എഴുതി. “സാഹിതൃപഠനത്തില്‍ ഇക്കോള ജിയും പാരിസ്ഥിതികതത്വങ്ങളും ഉപയോഗിക്കുന്നത്‌ എങ്ങനെയാണെന്ന്‌ പരീക്ഷി 53 ക്കാനാണ്‌ എന്റെ ഉദ്യമം.” 1974 ല്‍ ഇറങ്ങിയ ജോസഫ്‌ മീക്കറുടെ നില നില്‍പ്പിന്റെ കോമഡി, സാഹിതീയ ഇക്കോളജി പഠനങ്ങള്‍ എന്ന ഗ്രന്ഥമാണ്‌ ആദ്യത്തെ ആധുനിക പാരിസ്ഥിതിക വിമര്‍ശനഗ്രന്ഥം. “സാഹിതീയ ഇക്കോളജി (Literary Ecology) എന്ന വാക്കുപയോഗിച്ച്‌ മീക്കര്‍ അതിനെ നിര്‍വ്ൃചിച്ചത്‌ ഇങ്ങ നെയാണ്‌. സാഹിതൃകൃതികളില്‍ പ്രത്യക്ഷപ്പെടുന്ന ജീവശാസ്ത്രപരമായ പ്രമേ യങ്ങളെയും ബന്ധങ്ങളെയും കുറിച്ചുളള പഠനമാണ്‌ സാഹിതീയ ഇക്കോളജി. അതോടൊപ്പം മാനുഷിക ഇക്കോളജിയില്‍ (Human coിഠള്y) സാഹിത്യം എന്ത്‌ പങ്ക്‌ വഹിച്ചുവെന്നും കാണാം.” 1970 കളില്‍ ആരംഭാകുറിച്ചുവെങ്കിലും പാരി സ്ഥിതിക വിമര്‍ശനം ഒരു നവനിരുപണശാഖയായി ആഗോളതലത്തില്‍ വളര്‍ന്നത്‌ 1990 കളിലാണ്‌. 1996 ല്‍ പ്രസിദ്ധീകരിച്ച ഇക്കോക്രിട്ടിസിസം റീഡ റിന്റെ ആമുഖപഠനത്തില്‍ ഷെറിന്‍ ഗ്ലോഹെന്‍റി ഈ നവവിമര്‍ശനത്തെ നിര്‍വ്ൃചി ക്കുന്നത്‌ ഇങ്ങനെയാണ്‌. “മനുഷ്യ സംസ്കാരം പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ഇക്കോക്രിട്ടി സിസത്തിലെ അവിശ്വസനീയമായ വൈവിധ്യമാണ്‌ ഏറ്റവുമധികം പ്രസക്തമാക്കു ന്നത്‌” മലയാള സാഹത്യവിമര്‍ശനത്തിലും ഇത്തരം വൈവിധ്യം കണ്ടെത്താന്‍ ശ്രദ്ധിക്കുകയാണ്‌. മനുഷ്യനും പ്രകൃതിയും അമ്മയും കുഞ്ഞും എന്ന കാഴ്ച്ചപ്പാ ടാണിതിന്‌ പിന്നില്‍. പരിസ്ഥിതിയെ തകര്‍ത്ത്‌ തരിപ്പണമാക്കിയപ്പോള്‍ അതിനെ നിലനിര്‍ത്തേണ്ട ആവശ്യബോധത്തില്‍ നിന്നാണ്‌ പാരിസ്ഥിതിക സാഹിത്യവി മര്‍ശനം എന്ന ശാഖയുണ്ടായത്‌. മലയാളത്തില്‍ സൈലന്റ്വാലി പക്ഷോഭത്തി ലൂടെ കരുത്താര്‍ജിച്ച ഈ ശാഖ സജീവമായി നിലനില്‍ക്കുന്നു. പാശ്ചാത്യ വിമര്‍ശനപദ്ധതിയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചില പദ്ധതികളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ട്‌. 54 1.2.8 നവവിമര്‍ശനം സാമ്്രദായിക സാഹിത്യനിരൂപണങ്ങളുടെ സാഹിത്യസമീപനങ്ങളെ ഇല്ലായ്മ ചെയ്യാനാണ്‌ നവനിരൂപകര്‍ ശ്രമിച്ചത്‌. ജീവചരി്രപരവും ചരിത്രാധി ഷഠറിതവും സാമൂഹികശാസ്ത്രപരവും താരതമ്യാത്മകവും ആയ പഴയ സാഹിത്യ സമീപനങ്ങള്‍ ഇവിടെ ചോദ്യം ചെയ്യപ്പെട്ടു. നവീനരുടെ സാഹിത്യസമീപനം സത്താ (ontoloള്ica!) പരമായിരുന്നു. നവനിരൂപണത്തിന്റെ പ്രചാരകനായി അറി യപ്പെടുന്നത്‌ ജോണ്‍ ക്രോവ്‌ റാന്‍സമാണ്‌. 1941-ല്‍ പുറത്തിറങ്ങിയ new criticism എന്ന കൃതിയോടെ പ്രസ്തുതസംജ്ഞ സാര്‍വത്രികമായി അറിയപ്പെട്ടു. കൃതയ്ക്കുള്ളില്‍ കൃതിയെ നിര്‍ത്താന്‍ നവവിമര്‍ശകര്‍ ശ്രദ്ധിച്ചു. കാവ്യത്തിന്റെ ബാഹ്യതലങ്ങളെ അവര്‍ നിഷേധിച്ചു. ഇവിടെ കൃതി കര്‍ത്താവില്‍ നിന്നും അതെ ഴുതപ്പെട്ട കാലദേശങ്ങളില്‍ നിന്നും മുക്തമായി സ്വയംനിഷ്ഠമായി. അതിനാല്‍ വിമര്‍ശകര്‍ പാഠത്തില്‍ ശ്രദ്ധിക്കണം. കൃതി ഒരു ജൈവസമഗ്രതയാണ്‌. അതിലെ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സമഗ്രതയില്‍ നിന്ന്‌ അര്‍ഥം ഉത്പാ ദിപ്പിക്കപ്പെടുന്നു. വാക്കുകള്‍ക്ക്‌ വൈകാരികവും വൈചാരികവുമായ പ്രതീകാത്മ കവുമായ വിവക്ഷിതങ്ങളുണ്ട്‌. അതിനാല്‍ വാക്കുകള്‍ അവയുടെ സംവിധാനം, പ്രവര്‍ത്തനം എന്നിവയിലാണ്‌ വിമര്‍ശകര്‍ ശ്രദ്ധിക്കേണ്ടത്‌. ഇത്തരമൊരു സമീപ നത്തിലൂടെ ആധുനികതയുടെ കാലത്ത്‌ ധാരാളം സിദ്ധാന്തങ്ങള്‍ ഉടലെടുത്തു. കൃതിയിലൂടെ സംവേദനം നടക്കുന്നു. ഭാഷയാണ്‌ കര്‍ത്താവിന്റെ മാധ്യമം. അതു കൊണ്ട്‌ ആധുനികര്‍ ഭാഷയില്‍ ശ്രദ്ധിക്കുന്നു. നവവിമര്‍ശകര്‍ വാക്കിനെ നോട്ടമി ട്ടിരിക്കുന്നു. ഇംപ്രേഷണിസ്റ്റ്‌ സമീപനത്തിന്‌ എതിരാണിവര്‍. 1.2.19 സം്രകമണഘട്ടം (ചിക്കാഗോ വിമര്‍ശകര്‍, ്രാക വിമര്‍ശകര്‍) നവവിമര്‍ശനത്തിനെതിരായ ്രതികരണങ്ങള്‍ 1940കളില്‍ തുടങ്ങി. ചിക്കാഗോ ക്രിട്ടിക്കുകളും (നിയോ അരിസ്റ്റോട്ടിലീയനിസത്തിന്റെ വക്താക്കള്‍) 55 പ്രാക്‌ രൂപിക വിമര്‍ശകനായ നോര്‍ത്രോപ്‌ ഫ്രൈയുമാണ്‌ ഇതിന്‌ തുടക്കം കുറിച്ച ത്‌. സാഹിതൃത്തിലെ ഭാഷയില്‍ നിന്നും ്രമേയത്തിലേക്ക്‌ ആസ്വദശ്രദ്ധ തിരിച്ചു വിടുകയാണ്‌ ചിക്കാഗോ വിമര്‍ശകര്‍ ശ്രദ്ധിച്ചത്‌. സാഹിത്യസൃഷ്ടിയുടെ ചരിത്രമാനങ്ങള്‍ക്ക്‌ വിലകല്‍പ്പിക്കാതിരുന്ന വിമര്‍ശകരോട്‌ ഓരോ സാഹിതൃകൃതിക്കും അതിന്റെതായ പ്രാകരുപമുണ്ടെന്ന്‌ ഫ്രൈ പറഞ്ഞു. കൃതിയും പ്രാകരൂപവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യേണ്ടവനാണ്‌ വിമര്‍ശകനെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1.2.20 ബോധനിരുപണം റൊമാന്റിസിസത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ എഴുത്തുകാരന്റെ സര്‍ഗ്രപചോദ നത്തിനും ബോധമണ്ഡലത്തിനും പ്രാധാന്യം നല്‍കുന്നതാണ്‌ ബോധനിരുപണം. എഴുത്തുകാരന്റെ ഉദ്ദേശ്യാത്മകതയാണ്‌ ഇവര്‍ പുനര്‍ നിര്‍വ്ൃചിക്കുന്നത്‌ ഒരു ഗ്രന്ഥ ത്തിലൂടെ സംവദിക്കപ്പെടുന്ന ഗ്രന്ഥകാരന്റെയും അനുഭവത്തിന്റെയും സൃഷ്ടിവേള യില്‍ എഴുത്തുകാരന്റെ ക്രിയാനിരതമായ ബോധം. എങ്ങനെയാകണമെന്ന്‌ ഈ നിരൂപണം ലക്ഷ്യമാക്കുന്നത്‌. ജോര്‍ജ്ജ്‌ പലേ (George poulet) ആണ്‌ ബോധ നിരൂപണം എന്ന സംജ്ഞയുടെ ഉപജ്ഞാതാവ്‌. 1.2.21 സ്വീകാരസിദ്ധാന്തം ആധുനികതയുടെ കാലഘട്ടത്തില്‍ എഴുത്തുകാരനില്‍ നിന്ന്‌ വായനക്കാര നിലേക്ക്‌ ശ്രദ്ധ തിരിഞ്ഞു കൃതിയുടെ അര്‍ഥവും മൂല്യവും അനുവാചക പ്രതികര ണത്തെ ആശ്രയിച്ചിരിക്കുന്നു. പ്രതികരണാത്മക നിരൂപണരംഗത്തെ പ്രധാനി യാണ്‌ റോമന്‍ ഇംഗാര്‍ഡന്‍. ജീവിത വസ്തുതകളും കലാപ്രതികരണങ്ങളും തമ്മിലുളള വ്യത്യാസങ്ങളെ അനുവാചകര്‍ തിരിച്ചറിയണം. ഈ വൃത്യാസങ്ങളെ വിടവുകള്‍ എന്നു പറയുന്നു. വിടവുകളെ പൂരിപ്പിക്കണം. വിടവുകളെ അനിര്‍ണീ തത്വങ്ങള്‍ (ndeterസ്ത്ciട) എന്നദ്ദേഹം വിളിക്കുന്നു. അനിര്‍ണീതത്വങ്ങളുടെ 56 ദൂരീകകണമോ പൂരണമോ ആണ്‌ വായന. വായനക്കാരന്റെ പരിജ്ഞാനം ഈ ്രക്രിയയ്ക്കും ആവശ്യമാണ്‌. ഇതിലൂടെ സാഹിതൃകൃതി പുനര്‍നിര്‍മ്മിക്കപ്പെടു കയോ രൂപാന്തരപ്പെടുകയോ ചെയ്യും. ഈ പദ്ധതിയുടെ വക്താക്കളില്‍ പ്രധാനി ഹാന്‍സ്‌ റോബോടു്‌ ജ്വാസും (Hans. Robert Jaഴuടട) വോള്‍ഫ്‌ ഗാംഗ്‌ ഈസറും (Wolf Gang lser) ആണ്‌. വായനക്കാരന്റെ കാഴ്ച്ചപ്പാടിന്‌ പ്രാധാന്യം നല്‍കുന്ന താണ്‌ ജ്വാസിന്റേ ഈ സിദ്ധാന്തം. നവനിരൂപരണം, ആഖ്യാനശാസ്ത്രം, ഗ്രതിഭാ സവിജ്ഞാനം എന്നിവയില്‍ നിന്ന്‌ രൂപപ്പെടുത്തിതാണ്‌ ഈസറുടെ വിമര്‍ശനസി ദ്ധാന്തം പാഠവും വായനക്കാരനും തമ്മിലുള്ള അന്യോന്യവൃത്തിയുടെ ഫലമാണ്‌ അര്‍ഥമെന്ന്‌ ഈസര്‍ പറയുന്നു. പാഠത്തിന്റെയും വായനക്കാരന്റെയും ആത്മനി ഷ്ഠതയുടെയും സമവായമാണ്‌ സാഹിത്യകൃതി. 1.2.22 ശൈലി വിജ്ഞാനം ശൈലിവിജ്ഞാനത്തെ ഭാഷാശാസ്ത്രത്തിന്റെ ശരീരമായാണ്‌ പരിഗണിക്കു ന്നത്‌. ഫെര്‍ഡിനന്റ്‌ സൊസൂറിന്റേയും യാക്കൊബ്സന്റേയും സ്വാധീനമാണ്‌ ആധുനിക ശൈലിവിജ്ഞാനത്തിന്‌ കാരണമായത്‌. സൊസൂര്‍ ഭാഷയെ ഒരു വ്യവസ്ഥയായിട്ടാണ്‌ കാണുന്നത്‌. യാക്കോബ്സന്‍ ഭാഷയുടെ പ്രവര്‍ത്തനങ്ങളെ സന്ദര്‍ഭം (context) ദ്രേക്ഷകന്‍ (addresser) സ്വീകര്‍ത്താവ്‌ (addressee) സംബന്ധം (context) സൂചകം (0d) സന്ദേശം (സടടടമളല) എന്നിങ്ങനെ തിരിക്കു ന്നു. പ്രവര്‍ത്തനങ്ങളുടെ ഈ ചട്ടക്കൂട്ടിൽ നിര്‍ത്തി കാവൃഭാഷയെ നിരീക്ഷിച്ചു കൊണ്ട്‌ പുര:ക്ഷേപണ (foregrounding) തത്വം ആവിഷ്കരിക്കുകയും സാധാരണ ്രയോഗങ്ങളില്‍ നിന്നുള്ള വൃതിയാനമായി (dation) കാവ്യഭാഷയെ തിരിച്ചറി യുകയുമാണ്‌ ശൈലീിവിജ്ഞാനികള്‍ ചെയ്യുന്നത്‌. സാഹിത്യപാഠങ്ങളും ഉപരിഘ ടനയിലാണ്‌ ശൈലീവിജ്ഞാനികള്‍ ശ്രദ്ധിക്കുന്നത്‌. 57 ഭാഷയുടെ ഏത്‌ തരം പ്രയോഗവും ഭാഷാശാസ്ത്രത്തിന്‌ അന്യമല്ല എന്ന കാഴ്ച്ചപ്പാടാണ്‌ ആധുനികഭാഷാ ശാസ്ത്രത്തിനുള്ളത്‌. അതിനാല്‍ സാഹിത്യ കൃതികളിലെ ഭാഷാപ്രയോഗം സ്വാഭാവികമായും ഭാഷാശാസ്ത്രത്തിന്റെ ശ്രദ്ധാകേ ന്ദ്മായി. ഇതിന്റെ അനന്തരഫലമായാണ്‌ പ്രയുക്തഭാഷാ ശാസ്ത്രത്തിന്റെ (Applied Linguistics) ഒരു ശാഖയായി ശൈലീ വിജ്ഞാനം വികസിക്കാന്‍ തുട ങ്ങിയത്‌. വികാര സംക്രമണത്തിനും വിചാരവിനിമയത്തിനും എഴുത്തുകാര്‍ ഉപ യോഗിക്കുന്ന ഭാഷാരീതിയെയാണ്‌ ഇവിടെ ശൈലി എന്നു പറയുന്നത്‌ .O0 ഇതില്‍ പദസമുച്ചയം, വാക്യഘടനാ കല്‍പനകള്‍, ശബ്ദവിന്യാസം എന്നിങ്ങനെ പല ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ശൈലീവിജ്ഞാനശാഖയില്‍ സംഭാവന നല്‍കിയവരില്‍ പ്രമുഖര്‍ ഡേവിഡ്‌ ലോഡ്ജ്‌, ജി. എന്‍. ലീച്ച്‌, ഇയാന്‍ വാട്ട്‌ തുട ങ്ങിയവരാണ്‌. മലയാളത്തില്‍ അയ്യപ്പപ്പണിക്കരുടെ “കുമാരനാശാന്റെ കാവ്ൃയഭാഷ്‌ “ഭാഷാശാസ്ത്രവും സാഹിത്ൃയവിമര്‍ശനവും” എന്‍. വി. കൃഷണവാര്യരുടെ “വള്ള ത്തോളിന്റെ കാവ്യശില്പം” ഇവ ഉദാഹരണങ്ങള്‍. 1.2.23 റഷ്യന്‍ഫോര്‍മലിസം റഷ്യന്‍ രൂപവാദത്തിന്റെ പ്രയോക്താവ്‌ ബോറിസ്‌ ഐച്ചന്‍ബരം (Boris Ichenbaoധന) ആണ്‌ സാഹിത്യ രചന കലാപരമായ നിര്‍മ്മിതി മാര്രമല്ലെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അത്‌ കൃത്രിമവും കൂടിയാണ്‌. സാഹിത്ൃയകൃതിയുടെ സ്വയം നിഷ്ഠതയില്‍ വിശ്വാസമുള്ളവരായിരുന്നു റഷ്യന്‍രൂപവാദികള്‍. സാഹിത്യം ഭാഷാശാസ്ത്രപരമോ ചിഹപരമോ ആയ ഒരു പ്രതിഭാസമാണെന്ന്‌ ഐച്ചന്‍ബ്നം വിശ്വസിച്ചിരുന്നു. അതൊരു ചിഹവ്യവസ്ഥയാണ്‌. യാഥാര്‍ത്ഥ്യ ത്തിന്റെ പ്രതിനിധീകരണമല്ല കവിയുടെ കര്‍ത്തവ്യം. കാശലപൂര്‍വ്വം ഭാഷയെ ഉപയോഗപ്പെടുത്തുന്നവനാണ്‌ കവി. സാഹിത്യസ്യഷ്ടിയെയും അശാസ്ത്രീയ രചനകളെയും വേര്‍തിരിക്കുന്നത്‌ ഉള്ളടക്കമല്. ആവിഷകരണരീതിയാണ്‌. കവി തയെ നിര്‍ണ്ണയിക്കുന്ന ഒരു സ്വഭാവ സവിശേഷമാണ്‌ താളം എന്നവര്‍ സിദ്ധാന്തി 58 ച്ചു. രൂപം വിചക്ഷണീകരണത്തിന്റെയും സംയോജനത്തിന്റെയും ഫലമാണ്‌. രൂപത്തെ നിര്‍വ്വചിക്കാന്‍ ഫോര്‍മലിസ്റ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്നത്‌ സംശയ മാണ്‌. ‘Form is the organization of pre-aeshthetic matrial.' എന്ന്‌ റെനെവെലുക്‌ നിര്‍വ്ൃചിച്ചിരിക്കുന്നു. കവിതയുടെ പുറത്തുള്ള ഒരു വസ്തുവല്ല രൂപം. രൂപവും ഉള്ളടക്കവും അഭിന്നമാണെന്ന കാഴ്ച്ചപ്പാട്‌ അവ വിമര്‍ശനത്തിലും കാണാം. 1.2.24 ഘടനാവാദം സൊസൂറും ക്ലോദ്‌ ലെവിസ്ട്രോസ്സും ആണ്‌ ഘടനാവാദത്തിന്റെ അടി സ്ഥാന സങ്കല്പങ്ങള്‍ അവതരിപ്പിച്ചത്‌. സൊസൂറിന്റെ ഘടനാവാദത്തിലെ പ്രധാന പ്പെട്ട സംജ്ഞകളാണ്‌ ഭാഷ Lanള്ഥuകളല, ലാംഗ്വേ ഭാഷണം (Parike - പരോള്‍) എന്നിവ ഭാഷയുടെ എല്ലാ ഘടകങ്ങളുടെയും സംഘടനാതത്വങ്ങളെയും മൊത്ത ത്തിലുള്ള അവസ്ഥയാണ്‌ ലാംഗ്വേ. ഭാഷയുടെ സാധ്യതകളെ ആധാരമാക്കി ഓരോ വ്യക്തിയും പ്രയോഗിക്കുന്ന ഭാഷ അതായത്‌ വ്യക്തിയുടെ ഭാഷീയ നിര്‍വ്വ ഹണത്തെയാണ്‌ ഭാഷണം എന്നു പറയുന്നത്‌. സംഭാഷണത്തിന്റെ (utterene) അടിസ്ഥാന ഘടകത്തെ സൊസൂര്‍ ചിഹ്നം (ടിള്n) എന്നാണ്‌ പറയുന്നത്‌. ഒരു ചിഹത്തില്‍ ഒരു ശബ്ദബിംബ (sound mage) വും ഒരു സങ്കല്പ (concent) ഉം ഉണ്ടായിരിക്കും. ചിന്നത്തിലെ ശബ്ദബിംബത്തെ ചിഹകം (ടിത്nti€ട) എന്നും സങ്കല്പത്തെ ചിഹിതം (signfied) എന്നും അദ്ദേഹം വിളിക്കുന്നു. ഭാഷാവ്യവസ്ഥപോലെ തന്നെയാണ്‌ സംസ്കാര രംഗത്തെ വ്യവസ്ഥകളുമെ ന്നാണ്‌ ഫ്രഞ്ച്‌ കള്‍ച്ചറല്‍ ആന്ത്രോപ്പോളജിസ്റ്റായ ക്ലോദ്‌ ലെവിസ്ട്രോസ്‌ (Claude - Levistrass) പറയുന്നത്‌. ആചാര്യ വ്യവസ്ഥ, അനുഷ്ഠാനവ്യവസ്ഥ, പെരുമാറ്റ വ്യവസ്ഥ തുടങ്ങിയ സാംസ്കാരിക വ്യവസ്ഥകളുടെ പഠനത്തില്‍ ഭാഷാശാസ്ത്ര 59 മാതൃക അനുവര്‍ത്തനീയമാണെന്ന്‌ അദ്ദേഹം പറയുന്നു. ഈ വ്യവസ്ഥകള്‍ക്ക്‌ അവയുടെതായ വ്യാകരണങ്ങൾ രചിക്കാന്‍ നരവംശശാസ്ത്രജ്ഞര്‍ക്ക്‌ സാധിക്ക ണമെന്നും അദ്ദേഹം അഭി(്പായപ്പെടുന്നു. ഘടനാവാദം സാഹിത്യകൃതിയ്ക്ക്‌ പുതുവ്യാഖ്യാനങ്ങള്‍ രചിക്കാനുള്ള ഉപായമല്ല. സാഹിത്യകൃതിയുടെ അര്‍ത്ഥങ്ങളെ സാധ്യമാക്കുന്നത്‌ എന്താണെന്ന ചോദ്യമാണത്‌ ഉന്നയിക്കുന്നത്‌. സാഹിത്യത്തിന്റെ സമഗ്രവ്യവസ്ഥയിലെ ഒരു സന്ദര്‍ഭം മാത്രമാണ്‌ ഒരു കൃതി. ഓരോ കൃതിയും ഭാഷാശാസ്ത്രപരമായ ഒരു നിര്‍മ്മിതിയാണ്‌. ഏതൊരു വ്യക്തിയുടെ രചനയും ഒരു വ്യവസ്ഥയുടെ ഭാഗം മാത്രമാണ്‌. പാഠത്തിനുവേണ്ടി ഒരര്‍ഥം രചിക്കുകയാണ്‌ വിമര്‍ശകര്‍ ചെയ്യുന്നത്‌. ചിഹ്ന വ്യവസ്ഥയുടെ കീഴ്വഴക്കങ്ങളും നിയമങ്ങളുമാണ്‌ അര്‍ത്ഥം നിര്‍ണ്ണയിക്കു ന്നത്‌ എന്ന്‌ ഘടനാവാദികള്‍ പറയും. ഘടനാവാദം ചിഹങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. 1.2.25 അപനിര്‍മ്മാണം (ഡി കണ്‍സ്ട്രക്ഷന്‍) സമകാലികസാഹിത്യ ചിന്തയില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന സംജ്ഞയാണ്‌ അപനിര്‍മ്മാണം അഥവാ ഡീ കണ്‍സ്ട്രക്ഷന്‍. ഒരേപദം തന്നെ വിധിപരമായും നിഷേധപരമായും പ്രയോഗിക്കുവാന്‍ കഴിയും. ഭാഷയെ സംബ ന്ധിച്ച്‌ ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്ന പുതിയൊരു രീതി ശാസ്ത്രമാണ്‌ അപനിര്‍മ്മാണം. എഴുത്ത്‌, വായന, ഭാഷ, കൃതി, പാഠം, അര്‍ഥോത്പാദനം തുടങ്ങിയവയെക്കുറിച്ചുളള സാമ്്രദായിക നില പാടുകളെ അപനിര്‍മ്മാണം പൊളിച്ചെഴുതുന്നു. സാഹിത്യത്തെയും തത്വചിന്ത യെയും കുറിച്ച്‌ പാശ്ചാത്യ ലോകത്ത്‌ കാലാകാലമായി നിലനില്‍ക്കുന്ന ധാരണ കളെയെല്ലാം അഴിച്ചു പണിയുകയായിരുന്നു അപനിര്‍മ്മാണത്തിന്റെ ലക്ഷ്യം. അപനിര്‍മ്മാണം ഭാഷയുപയോഗിച്ച്‌ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത്‌ ആശയ ങ്ങള്‍ക്കും ഏകമുഖമായ ഒരു സ്ഥിരാര്‍ത്ഥമാവില്ലെന്ന്‌ വ്യക്തമാക്കുന്നത്‌ കഴിഞ്ഞ 60 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടിയാണ്‌. ഫ്രഞ്ച്‌ ദാര്‍ശനികനായ ഴാകദറിദ യാണ്‌ ഭാഷയുടെ ഈ പ്രത്യേകതയെ അതിന്റെ സൂക്ഷമതയില്‍ അപരഗ്ഥിക്കാ നുള്ള ആദ്യശ്രമം നടത്തിയത്‌. 1962-ല്‍ ‘origin of geomet” എന്ന്‌ പുസ്തകത്തിന്റെ ഗ്രഞ്ച്‌ പരിഭാഷ യുടെ ആമുഖവുമായാണ്‌ ദറീദ സാഹിതൃ ലോകത്ത്‌ കടന്നുവരുന്നത്‌. അപ നിര്‍മ്മാണത്തിന്റെ വക്താവാണദ്ദേഹം. 1966 ല്‍ ബാള്‍ട്ടിമോറിലെ ജോണ്‍ ഹോഫ്‌ കിണ്‍സം സര്‍വ്വകലാശാലയില്‍ ഘടനാവാദത്തെക്കുറിച്ച്‌ നടത്തിയ ഒരു സിംപോ സിയത്തില്‍ ദറീദ അവതരിപ്പിച്ച മാനവിക ശാസ്ത്രങ്ങളുടെ വ്യവഹാരത്തിലെ ഘടനയും ചിഹവും കളിയും (Structure, Sign and Play in the Discourse of Human Sciences) എന്ന പ്രബന്ധത്തിലായിരുന്നു അപനിര്‍മ്മാണം എന്ന സംജ്ഞ ആദ്യമായി ്രതൃക്ഷപ്പെട്ടത്‌. ഈ പ്രബന്ധം ഘടനാവാദത്തിന്റെ നില പാടുകള്‍ നിഷേധിച്ചതിനു പുറമെ ഉത്തരഘടനാവാദത്തിന്റെ ആവിര്‍ഭാവത്തിന്‌ കളമൊരുക്കുകയും ചെയ്തു. സിദ്ധാന്തകേന്ദ്രിതവും തത്വചിന്താധിഷ്ഠിതവുമായ ഒരു ചിന്താപദ്ധതിയണണ്‍ അപനിര്‍മ്മാണം. വപാശ്ചാതൃ തത്വചിന്താപാരമ്പര്യത്തെ പൊളിച്ചെഴുതുകയായി രുന്നു ദറീദ. പാശ്ചാതൃ തത്വചിന്തയിലെ അതിഭരതിക പാരമ്പര്യത്തെ നിരാകരി ക്കാനുള്ള ശ്രമം നടത്തി. ഭാഷാവ്യാപാരങ്ങള്‍ക്കും പാഠങ്ങള്‍ക്കും പിന്നില്‍ അവ യുടെ അര്‍ഥങ്ങളെ നിര്‍ണ്ണയിച്ചുകൊണ്ട്‌ ഒരു സാന്നിധ്യം നില്‍പുണ്ടെന്ന്‌, അതിഭ തികം സങ്കല്പിക്കുന്നുവെന്ന്‌ ദറീദ കരുതുന്നു. ബാഹ്യമായ ഒരു പരാമര്‍ശസ്ഥാ നത്തെ ആധാരമാക്കുന്ന എല്ലാ ചിന്താരൂപങ്ങളെയും വചന കേന്ദ്രവാദം / (10gഠ centrടസ) എന്നു വിളിക്കുന്നു, ആശയം, സത്യം പദാര്‍ത്ഥം തുടങ്ങിയ ബാഹ്യ യാഥാര്‍ത്ഥയങ്ങള്‍ക്കു കീഴിലാണ്‌ ഭാഷ എന്ന വിശ്വാസം കൂടിയാണിത്‌. ഭാഷയ്ക്ക്‌ പുറത്തുളള അനശ്വരവും അനാദിയുമായ ആശയത്തെ അന്വേഷിക്കുമ്പോള്‍ ഭാഷ 61 യുടെ സ്വഭാവം അവഗണിക്കപ്പെടുകയാണെന്ന്‌ ദറീദ കരുതുന്നു. ഭാഷയുടെ യഥാര്‍ത്ഥശക്തി തിരിച്ചറിയണമെങ്കില്‍ ഭാഷയ്ക്ക്‌ പുറത്തല്ല അകത്തുനിന്ന്‌ അന്വേ ഷിക്കണമെന്നും അദ്ദേഹം മനസ്സിലാക്കി. ഭാഷയ്ക്ക്‌ പൂര്‍വനിശ്ചിതമായി ഒരര്‍ഥമി ല്ലെന്നും അര്‍ത്ഥമെന്നത്‌ വാക്കില്‍നിന്നും അനന്തമായി നീട്ടിവയ്ക്കപ്പെടുന്ന ഒന്നാ ണെന്നുമാണ്‌ ദറീദ മുന്നോട്ട വയ്ക്കുന്ന ആശയം. മാത്രമല്ല വാക്കുകള്‍ക്ക്‌ ഒരേ സമയം വിധിപരമായും നിഷേധപരമായും അര്‍ത്ഥങ്ങളെ വഹിക്കാനുള്ള കഴിവു ണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ഒറ്റനോട്ടത്തില്‍ ദറീദയുടെ ആശയങ്ങള്‍ ലളി തവും നിരുപദ്രവുമാണെന്ന്‌ തോന്നാമെങ്കിലും, ഭാഷയുടെ അടിസ്ഥാനം തന്നെ വാഗര്‍ത്ഥങ്ങളെ കേന്ദ്രീകരിച്ചായതിനാല്‍ ഈ ആശയങ്ങള്‍ ഭാഷകൊണ്ട്‌ വിനി മയം ചെയ്യുന്ന എല്ലാ സംഗതികളെയും സാരമായി ബാധിക്കാറുണ്ട്‌. അതുകൊ ണ്ടാണ്‌ നിക്കോളസ്‌ റോയല്‍ അഭിപ്രായപ്പെട്ടത്‌ “ദറീദയുടെ അപ നിര്‍മ്മാണം ചിന്താലോകത്തുണ്ടായ ഭൂകമ്പമാണെന്നാണ്ല. തത്വചിന്ത സനന്ദര്യശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അപനിര്‍മ്മാണം തച്ചുടക്കലാണ്‌ നടത്തിയത്‌. വിമര്‍ശനത്തിലെ വിവിധശാഖകള്‍ എന്ന ഉപശീര്‍ഷകത്തില്‍ എല്ലാറ്റി നെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഏറ്റവും ഗ്പധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതു മായ വിമര്‍ശന രീതികളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വിശാലമായ ഒരു പഠന മായി പരിഗണിച്ചില്ല. മലയാളത്തില്‍ വിമര്‍ശന സ്ഥാനത്തിന്റെ തുടക്കക്കാരനായി സി. പി. അച്യുതമേനോനെ കരുതാം. വിദ്യാവിനോദിനി പത്രാധിപരായിരുന്നു. അദ്ദേഹം പുസ്തകാഭിപ്രായങ്ങള്‍ പവ്രസിദ്ധീകരിച്ചു വിമര്‍ശനത്തിന്‌ തുടക്കം കുറിച്ചു. നിഷ്പക്ഷ നിരൂപണമാണ്‌ അദ്ദേഹം ലക്ഷ്യമിട്ടത്‌. അതേ കാലത്തുതന്നെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും വിമര്‍ശന പ്രസ്ഥാനവുമായി സഹ വര്‍ത്തിത്വം പുലര്‍ത്തി. തുടര്‍ന്ന്‌ എ. ആര്‍. രാജരാജവര്‍മ്മ സാമ്മ്രദായിക രീതി 62 വിട്ട്‌ പുരോഗമനപരമായ ചാല്‌ വെട്ടിത്തെളിച്ച്‌ വിമര്‍ശന രംഗത്തെത്തി. ഏ. ആറിന്റെ “കാന്താരതാരകം” എന്ന നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം - ്രഡമായ നവീന മാര്‍ഗം കുറിക്കുകയുണ്ടായി. ഏ. ആറിന്റെ പിന്നാലെ സാഹിതൃ പഞ്ചാനന്‍ പി. കെ. നാരായണപിള്ള പാണ്ഡിത്ൃത്തിന്റെ ്രഡമുഖവു മായെത്തി. പത്രപവര്‍ത്തകനായ കെ. രാമകൃഷ്ണപിള്ള നിശിതവും കര്‍ക്കശവു മായ വിമര്‍ശനത്തിന്റെ വക്താവായി. ഇവരെത്തുടര്‍ന്ന്‌ സി. അന്തപ്പായി, മൂര്‍ക്കോത്ത്‌ കുമാരന്‍, വിദ്വാന്‍ സി. എസ്‌. നായര്‍, എം. ആര്‍. നായര്‍, സഞ്ജയന്‍ തുടങ്ങിയവരും ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ കവി്രയങ്ങളും വിമര്‍ശനലോകത്ത്‌ ബന്ധം പുലര്‍ത്തിയവരാണ്‌. വിമര്‍ശനത്തെ ഒരു പുതിയ പാതയിലൂടെ കൊണ്ടുപോയതില്‍ പ്രധാനി യാണ്‌ കേസരി ബാലകൃഷ്ണ പിള്ള. പാശ്ചാത്യ സാഹിതൃ സിദ്ധാന്തങ്ങള്‍ അടി സ്ഥാനമാക്കി മലയാള സാഹിത്യ വിമര്‍ശനത്തെ പുരോഗതിയുടെ പാതയിലേക്ക്‌ നയിക്കുകയും നവ വീക്ഷണങ്ങള്‍ അതരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്‌ കേസരി എം. ബാലകൃഷ്ണപിള്ള. കേസരിയെപ്പോലെ തന്നെ മലയാള സാഹിത്യ ത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ഉര്‍ജ്ജം പകര്‍ന്ന ധിഷണാശാലിയാണ്‌ എം. പി. പോള്‍, സാഹിത്യസനന്ദര്യശാസ്ത്രത്തിന്റെ മയലികതത്വങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട്‌ വിമര്‍ശനരംഗത്തെ സമ്പന്നമാക്കിയ സാഹിത്യകാരനാണ്‌ കുട്ടികൃഷ്ണ മാരാര്‍. സംസ്കൃത പാരമ്പര്യത്തില്‍ സാഹിത്യ ശിക്ഷണം നേടിയ അദ്ദേഹം തന തായ മാര്‍ഗ്ഗത്തില്‍ ഉറച്ചു നിന്നു. സംസ്കൃതാഭിമുഖ്യം പുലര്‍ത്തിയിരുന്നു. പാശ്ചാത്ൃയപനരസ്ത്യ കാവ്യ സിദ്ധാന്തങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്‌ സാഹിത്യ വിമര്‍ശന രംഗത്തെ സമ്പന്നമാക്കിയ വ്യക്തിയാണ്‌ ജോസഫ്‌ മുണ്ടശ്ശേരി. രൂപഭ ്രതാവാതം മുണ്ടശ്ശേരിയെ കൂടുതല്‍ ശ്രദ്ധേയനാക്കി. യുക്തിബോധത്തില്‍ അടി യുറച്ച്‌ വിമര്‍ശനത്തെ സമീപിച്ച ചിന്തകനാണ്‌ കുറ്റിപ്പുഴ കൃഷ്ണപിള്ള. കല യെയും സാഹിത്യത്തെയും സംബന്ധിച്ചിടത്തോളം തികച്ചും ഭാരതീയമായ കാഴ്ച പ്പാടായിരുന്നു അദ്ദേഹത്തിന്‌. സനന്ദര്യാത്മകതയും അന്വേഷണപരതയും 63 സാഹിത്യ ലക്ഷ്യമായി കണ്ടുകൊണ്ട്‌ വിമര്‍ശനത്തെ സമീപിച്ച വ്യക്തിയാണ്‌ എസ്‌. ഗുപ്തന്‍ നായര്‍. പാശ്ചാതൃ-പനരസ്ത്യം കാവ്യസിദ്ധാന്തങ്ങളെ സമന്വയി പിച്ച്‌ വിമര്‍ശനരംഗത്ത്‌ പാണ്ഡിത്ൃയത്തിന്റെയും സൂക്ഷ്മാവലോകനത്തിന്റെയും താരതമ്യത്തിന്റേയും മൂല്യബോധത്തിന്റെയും സമഗ്രവീക്ഷണ മേഖലകള്‍ കണ്ടെ ത്തിയ ധൈഷണികനാണ്‌ സുകുമാര്‍ അഴീക്കോട്‌. എതിരാളിയെ വിട്ടു വീഴ്ച്ചയി ല്ലാതെ കടന്നാക്രമിച്ച്‌ കീഴ്പ്പെടുത്താനുള്ള കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. പാശ്വാത്യ-പനരസ്ത്യ സാഹിതൃ കലാസിദ്ധാന്തങ്ങളില്‍ ശരിയായ അവഗാഹ മുള്ള അദ്ദേഹം പനരസ്തൃയ കാവ്യമീംമാസയിലാണ്‌ ചുവടുറപ്പിച്ചത്‌. ഗാന്ധിയന്‍ ദര്‍ശനം പലപ്പോഴും അദ്ദേഹത്തിന്‌ ദിശാബോധം നല്‍കിയിരുന്നു. കേരളീയ സാമൂഹിക സംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു സുകുമാര്‍ അഴീ ക്കോട്‌. എന്‍. കൃഷ്ണപിള്ളയുടെ വിമര്‍ശന സമീപനം ആശയഗാംദീര്യം കൊണ്ടും ്രയോഗ ചാരുതകൊണ്ടും ശോഭിച്ചിരുന്നു. എം. പി. ശങ്കുണ്ണിനായര്‍ വിമര്‍ശനത്തില്‍ മയലികത വച്ചു പുലര്‍ത്തിയ വ്യക്തിയാണ്‌. ഗവേഷണ പരതയാ യിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കുട്ടികൃഷ്ണമാരാര്‍ വികസിപ്പിച്ച കാവ്യ നിരൂപണ സംസ്കാരത്തിന്റെ അന്ത:ചൈതന്യം ഉള്‍ക്കൊണ്ട്‌ സാഹിത്യ വിമര്‍ശന രംഗത്ത്‌ ചുവടുറപ്പിച്ച സ്ത്രീ സാന്നിധ്യമാണ്‌ ഡോ. എം. ലീലാവതി. പാശ്ചാത്യ പനരസ്ത്യ കാവ്യമീംമാസയുടെ ഉള്ളറിഞ്ഞ അവര്‍ നവീന പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളോട്‌ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തി. മനോവിജ്ഞാനീയ മേഖലയി ലൂടെ കൃതികളെ സമീപിച്ച്‌ വിമര്‍ശനത്തില്‍ മന:ശാസ്ത്ര നിരൂപണ ശാഖയെ പ്രോത്സാഹിപ്പിച്ച വിമര്‍ശകയാണവര്‍. മലയാളത്തിലെ മനോവിജ്ഞാനീയ വിമര്‍ശനരംഗത്തെ പ്രതിഭയാണ്‌. എം. എന്‍. വിജയന്‍. ഫ്രോയ്ഡിന്റെ മന:ശാസ്ത്ര സമീപനമാണ്‌ അദ്ദേഹം സ്വീകരിച്ച ത്‌. സാഹിതൃകൃതികളെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തില്‍ കൃതികളെ വിലയിരുത്തുന്ന രീതിയാണ്‌ ഡോ. കെ. എം. ജോര്‍ജ്ജിന്റേത്‌. ഗാന്ധി യന്‍ ദര്‍ശനത്തിന്റെ ര്‍ജ്ജമാണ്‌ തായാട്ട ശങ്കരന്റെ വിമര്‍ശന സമീപനത്തില്‍ 64 കാണാന്‍ കഴിയുന്നത്‌. കെ. എം. തരകന്‍, കെ. രാഘവന്‍ പിള്ള, എ. പി. പി. നമ്പൂതിരി, എം. അച്യുതന്‍, എന്‍. വി. കൃഷ്ണ വാര്യര്‍, എം. എസ്‌. മേനോന്‍, എം. കൃഷണന്‍ നായര്‍, എം. കെ. സാനു തുടങ്ങിയവര്‍ ആ നിരയില്‍പ്പെടുന്ന വിമര്‍ശകരാണ്‌. വിമര്‍ശനത്തെ പാണ്ഡിതൃത്തിലൂടെയും കാലല്‍്പനികതയിലൂടെയും നയിച്ച വരില്‍ പ്രധാനികള്‍, ശൂരനാട്‌ കുഞ്ഞന്‍പിള്ള, കൈനിക്കര കുമാരപിള്ള, കെ. ഭാസ്ക്കരന്‍ നായര്‍, എ. ഡി, ഹരിശര്‍മ്മ, ചുമ്മാര്‍, ആറ്റൂര്‍ കൃഷ്ണ പിഷാരടി, പി. ദാമോദരന്‍ പിള്ള, ഐ. സി. ചാക്കോ, പി. കെ. ബാലകൃഷ്ണന്‍, സി. ജെ. തോമ സ്‌, ഡോ. പി. കെ. നാരായണപിള്ള, കെ. പി. ശരത്‌ ചന്ദ്രന്‍, കെ. എസ്‌. നാരാ യണ പിള്ള, ഡോ. പി. വി. വേലായുധന്‍ പിള്ള, കെ. സുരേന്ദ്രന്‍, ഡോ. കെ. അയ്യപ്പ പണിക്കര്‍, എം. പി. പണിക്കര്‍, പ്രൊഫ. കല്ലട രാമചന്ദ്രന്‍, ഡോ. എം. എം. ബഷീര്‍, ഡോ. ജോര്‍ജ്ജ്‌ ഇരുമ്പയം, ഡോ. എസ്‌. രാജശേഖരന്‍, ഡി. ബഞ്ചമിന്‍ തുടങ്ങിയവര്‍. മാര്‍കസിയന്‍ സാഹിതൃദര്‍ശനത്തിന്റെ പാതയിലൂടെയും മലയാള സാഹിത്യ വിമര്‍ശനം സഞ്ചരിച്ചു. മാര്‍കസിയന്‍ സാഹിത്യ വിമര്‍ശന രംഗ ത്തേക്ക്‌ കടന്നുവന്നതില്‍ (്പധാനപ്പെട്ടവര്‍ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌, കെ. ദാമോദരന്‍, എം. എസ്‌. ദേവദാസ്‌, പി. ഗോവിന്ദപ്പിള്ള, ബാലറാം, അരവിന്ദാക്ഷന്‍, മോഹന്‍ തമ്പി, ഇ. കെ. നായനാര്‍, സച്ചിദാനന്ദന്‍, ബി. രാജീവന്‍, കെ. ഇ. എന്‍. കുഞ്ഞിമുഹമ്മദ്‌, എസ്‌. സുധീഷ്‌, പി. കെ, പോക്കര്‍, എം. എം. നാരായണന്‍, ആസാദ്‌ തുടങ്ങിയവര്‍. വിമര്‍ശനത്തിന്റെ പുതുവഴികളുമായി സാഹിത്യ രംഗത്തേക്ക്‌ കടന്നുവന്നവ രില്‍ മൂര്‍ച്ചയുള്ള ചിന്തയുമായി പ്രൊഫ. തോമസ്‌ മാത്യു, നിലവിലിരിക്കുന്ന മൂല്യ സങ്കല്പങ്ങളെ നിഷേധിച്ചുകൊണ്ട്‌ നരേന്ദ്രപസാദ്‌, വാക്കിന്റെ പൊരുളില്‍ സനന്ദര്യം ദര്‍ശിക്കുന്ന ബാലചന്ദ്രന്‍ വടക്കേടത്ത്‌, പ്രസന്നരാജന്‍, മന:ശാസ്ത്ര സിദ്ധാന്തങ്ങളുടെയും ഭാരതീയ ദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ കൃതികളെ വില 65 യിരുത്തുന്ന നിത്യചൈതന്യയതി, സാഹിത്യം, മതം, വേദാന്തം, മനോവിജ്ഞാനീ യം, തുടങ്ങിയവയുടെ വെളിച്ചത്തില്‍ സാഹിത്യവിമര്‍ശനം നടത്തുന്ന ഇ. പി. രാജ ഗോപാല്‍ അക്ഷരങ്ങളെ വികാരവിചാരപരമായ അനുഭവങ്ങളായി കൊണ്ടാടുന്ന ഡോ. ഇ. വി. രാമകൃഷ്ണന്‍, പി. കെ. രാജശേഖരന്‍, ഡോ. എസ്‌. എസ്‌. ശ്രീകു മാര്‍, പുരുഷധൈഷണികതയ്ക്കെതിരെ സ്ത്രീവാദ സാഹിത്യത്തിന്റെ പ്രതി രോധനിര തീര്‍ക്കുന്ന എം. ലീലാവതി, പി. ഗീത എന്നിവര്‍ മലയാള വിമര്‍ശനശാ ഖയെ പ്രതിനിധാനം ചെയ്യുന്നവരാണ്‌. മലയാളസാഹിത്യത്തില്‍ വിമര്‍ശനരംഗത്ത്‌ മാറ്റത്തിന്റെ തുടക്കവുമായി വന്ന ആധുനിക വിമര്‍ശകരില്‍ പ്രധാനിയാണ്‌ കെ. പി. അപ്പന്‍. വിമര്‍ശനം ഒരു സര്‍ഗ്ഗ്രപ്രകിയയാണെന്നും അതിന്‌ സനന്ദര്യാത്മകത വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. പാശ്ചാത്യ ചിന്തകരുടെ കൃതികള്‍ അതിന്‌ സ്വാധീനമേകി. മലയാളസാഹിത്യത്തില്‍ വേറിട്ടിടം നേടാന്‍ കെ. പി. അപ്പന്‌ കഴിഞ്ഞു. അപ്പനെ തുടര്‍ന്ന്‌ ഡോ. വി. രാജകൃഷ്ണന്‍ ആത്മനിഷ്ഠവും അന്തര്‍മുഖവുമായ സമീപന മായിരുന്നു വിമര്‍ശനത്തില്‍ സ്വീകരിച്ചത്‌. പുതിയ പുരുഷാര്‍ത്ഥങ്ങള്‍ അന്വേഷി യ്ക്കുന്ന നവ ഭാവുകത്വത്തിന്റെ വക്താവാണ്‌ ആഷാ മേനോന്‍. വി. സി. ശ്രീജന്‍. ഇവരെക്കൂടാതെ സി, എസ്‌. ജയറാം, പി, പി. രവീന്ദ്രന്‍, ടി. ടി. ശ്രീകുമാര്‍, ഡോ. ധര്‍മ്മരാജ്‌ അടാട്ടു, സുനില്‍ പി. ഇളയിടം, കെ. ആര്‍. ഗ്രസാദ്‌, ടി. പവിത്രന്‍, പന്മന രാമചന്ദ്രന്‍ നായര്‍, എം. മുകുന്ദന്‍, എന്‍. വി. പി. ഉണിത്തിരി തുടങ്ങിയ നീണ്ട നിര സജീവമായി ഈ രംഗത്തുണ്ട്‌. മലയാളവിമര്‍ശന സാഹിത്യത്തെ സജീവമാക്കിയ ്രതിഭകളാണിവര്‍. ഇവ രില്‍ ആധുനികവിമര്‍ശന സമ്മ്രദായത്തില്‍ വ്യത്യസ്ത നിലപാടുകളവതരിപ്പിച്ച ശ്രദ്ധേയനായ വിമര്‍ശകനാണ്‌ കെ. പി. അപ്പന്‍. വിമര്‍ശനത്തിന്‌ സനന്ദര്യാത്മകത വച്ചു പുലര്‍ത്തിയാല്‍ ആകര്‍ഷകാത്മമാവുമെന്നദ്ദേഹം വിശ്വസിച്ചു. അതുപോലെ സ്വാതന്ത്ര്ൃത്തിനും പ്രാധാന്യം നല്‍കി. അലയാളസാഹിത്യവിമര്‍ശനത്തില്‍ കെ. പി. അപ്പന്റെ വിമമശനസവിശേഷതകള്‍ കണ്ടെത്താനുള്ള പഠനമാണ്‌ രണ്ടാമധ്യാ യത്തില്‍. 66 കുറിപ്പുകള്‍ 1. Eric Patridge, Origins a short etymological dictionary of modern English, Thrift Books, p.2021. 2, The modern age presents a particular view of geography, in which the world has a single center, Europe. Questions of Modernity, p.7. 3, Sudha P. Pandya and Prafulla C. Kar. Interdisciplinary perspective on modernism, p.158. The Latin word ‘modernus' from which 'modern' is derived was used first in the fifth century to distinguish Christanity from Paganism as a religion characterised by a modern out look, which was supposed to be a superior outlook to that of paganism. 4, ശ്രീജന്‍, വി.സി., ആധുനികോത്തര വിമര്‍ശനവ്യം വിശകലനവും, ഡി. സി. ബുകസ്‌, കോട്ടയം, 1999, പുറം 112. 5. Child Peter, Modernism, Routledge Publishers, 2000, p. 12. 6. മുകുന്ദന്‍, എം., എന്താണ്‌ ആധുനികത, പൂര്‍ണ്ണ പബ്ലിക്കേഴ്‌സ്‌, കോഴിക്കോ ട്‌, പുറം 19-20. 7. Sociological definition of modernity, modernity is the phenomena explained by sociologists as the ideas and styles of post traditional society. Initially the movement can be described as a rejection of tradition and tendency to face problems from a fresh perspective based on current ideas and techniques. As of recent times modernity has represented contemporary thinking and contemporary ways of doing things. 8. Oxford Dictionary, Modern Character or Quality of Thought Expression or Techniques Style or Movement in the Arts that Aims to depart significantly from classical and traditional forms. 9, ്രസന്നരാജന്‍, ഉത്തരാധുനിക ചര്‍ച്ചകള്‍, പ്രഭാത്‌ ബുക്‌സ്‌, 2002, പുറം 29. 10. സുധീഷ്‌, വി. ആര്‍., വിമമാചനത്തിര൯്റ വാക്കും മനസ്സും, ഗയ പബ്ദിഷേ ഴ്സ്‌, 1999, പുറം 125. 11. നരേന്ദ്രപസാദ്‌, ആര്‍. എന്റെ സാഹിത്യ നിരുചണങ്ങള്‍, ഡി. സി. ബുകസ്‌, കോട്ടയം, 1999, പുറം 167. 12. (vole, വിസ, ആധുനികോത്തരം വിശകലനവും വിമര്‍ശനവും, ഡി. സി, ബുക്‌സ്‌, കോട്ടയം, 1999, aloo 72. 13. അപ്പന്‍, കെ. പി., ഇന്നലകളിലെ അന്വേഷണ പരിശോധനകള്‍, ഡി. സി. ബുക്‌സ്‌, കോട്ടയം, പുറം 71. 67 14. സുനില്‍ പി. ഇളയിടം, അഞ്ജാതവ്ുമായുള്ള അഭിമുഖങ്ങള്‍, സാഹിത്യരപ വര്‍ത്തക സഹകരണ സംഘം, കോട്ടയം, പൂ. 48. 15. സുധാകരന്‍, സി. ബി., ഉത്തരാധുനികത സിദ്ധാന്ത രുപികരണങ്ങള്‍, ഡി. സി, ബുക്‌സ്‌, കോട്ടയം, 1999, പുറം 101. 16. പ്രസന്ന രാജന്‍ - ഉത്തരാധുനിക ചര്‍ച്ചകള്‍, പ്രഭാത്‌ ബുക്‌സ്‌, 2002, പുറം 29. 17. The Cambridge History of Literary Criticism, Vol.IV, p.3. Criticism had entered the vernacular languages from Latin around 1600, first in France and later in England, where Dryden was the testimony of Kant's critique, testimony as well to the terms extra ordinary breadth of meaning for the period. 18, Eric Partridge, Origins a short etymological dictionary of modern English, p.679. Krisis has adj. Kritikos, able to discern judge discuss, whence a critic 19, Abraham M.H., A Glossary of Literary Terms, p.4950. Crtiticism or more specifically literary criticism is the overall term for studies concerned with defining, classifying, analysing, interpreting and evaluating works of literature. 20. സാഹിത്യപഠനത്തിന്‌ ഒരു ആമുഖം, പുറം 303. 21. മാരാര്‍ സിമ്പോസിയം ഒരു സംഘം എഴുത്തുകാര്‍ - വിമര്‍ശനം മലയാള ത്തില്‍ - മാരാര്‍ സാഹിത്യ്രകാശം പബ്ദിഷേഴ്‌സ്‌, 2001, പുറം 51. 22. സാഹിത്യപഠനത്തി൭നാരാമുഖ്വം, പുറം. 338. 23. പരമേശ്വരന്‍പിള്ള എരുമേലി (പ്രൊഫ.), മലയാളസാഹിത്യം കാലഘട്ടങ്ങ ളിലുമട, കറന്റ്‌ ബുക്‌സ്‌, 2011, പുറം 358. 24, ഭരതമുനി, നാട്യശാസ്ശ്രം, പുറം 246. 25. ആനന്ദവര്‍ദ്ധനന്‍, ധ്വന്യാലോകം (വിവ.) വി. ദാമോധരന്‍, എന്‍. ബി. എസ്‌, 1973, വുറം 479. 26. നെല്ലിക്കല്‍ മുരളീധരന്‍, വിശ്വസാഹിത്യദര്‍ശനങ്ങള്‍, ഡി. സി. ബുകസ്‌, കോട്ടയം, 1999, പുറം 292. 27. അച്യുതന്‍, എം. (പ്രൊഫ.), പാശ്ചാത്യ സാഹിത്യ ദര്‍ശനം, ഡി, സി. ബുക്‌സ്‌, കോട്ടയം, 2020, പുറം 243. 28. . അതേ പുസ്തകം, പുറം 364. 29. . അതേ പുസ്തകം, പുറം 372. 68 30. ഭാഷാ സാഹിതി, കേരളസര്‍വ്വൃകലാശാല പബ്ലിക്കേഷന്‍സ്‌, യൂണിവേ ഴ്സിറ്റി പബ്ലിക്കേഷന്‍, കേരള, പുറം 67. 31. . അതേ പുസ്തകം, പുറം 72. 32. Willfred L. Guerin. A hand book of Critical Approach of Literature, Oxford University Press, 2010, p.67. 33. അച്യുതന്‍ എം. (പ്രൊഫ.), പാശ്ചാത്യ സാഹിത്യ ദര്‍ശനം, ഡി. സി. ബുക്‌സ്‌, കോട്ടയം, 2020, പുറം 123. 34, മാരാര്‍ സിമ്പോസിയം ഒരു സംഘം എഴുത്തുകാര്‍, വിമര്‍ശനം മലയാള ത്തില്‍ - മാരാര്‍ സാഹിത്യ്രകാശം പബ്ലിഷേഴ്‌സ്‌, 2001, പുറം 67. 35. . അതേ പുസ്തകം, പുറം 20. 36. Wilfred L. Guerin, 4 hand book of critical approaches to literature, Oxford University Press, p. 51. 37. ഭാഷാ സാഹിതി, കേരളസര്‍വ്വൃകലാശാല പബ്ലിക്കേഷന്‍സ്‌, യൂണിവേ ഴ്സിറ്റി പബ്ലിക്കേഷന്‍, കേരള, പുറം 66. 38. Jacques Lezra, Modern European Criticism and Theory A Critical Guide, p.9. 39, ഉണ്ണികൃഷണന്‍, എ. എം., നവീനോത്തര തിരുചണം, കറന്റ്‌ ബുകസ്‌, 2015, പുറം 36. 40. ഭാഷാ സാഹിതി, കേരള സര്‍വ്വകലാശാല പബ്ലിക്കേഷന്‍, പുറം 75. 41. William Ruckart. An experiment in Eco — Criticism Reading, 1978. 42. Joseph Meeker. The comedy of survial. Studies in Literary Ecology, 1974. 43, Cherryl Glo Hentry, The Ecocriticism Reader, University of Georgia, 1996. 44, Morris Dicksten, Modernism and the new criticism. The Cambridge History of Literary Criticism, Vol.7, p.366. "Style is simply the narrative rhythm that best suits the writers imagination of reality" 69 അധ്യായം 2 മലയാള സാഹിത വിമര്‍ശനവും കെ. പി അപ്പനും കഥ, കവിത, നോവല്‍, നാടകം, തുടങ്ങിയവ സര്‍ഗ്ഗാത്മക സാഹിത്യമാ ണല്ലോ. ഇവയുടെ ആസ്വാദനപ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകമാണ്‌ വിമര്‍ശനം. ഏതൊരു സാഹിത്യ കൃതിയെയും വിമര്‍ശനാത്മകമായി കാണേണ്ടത്‌ ആവശ്യമാണ്‌. കൃതികളിലെ നന്മതിന്മകള്‍ ചൂണ്ടിക്കാണിക്കുകയാണല്ലോ വിമര്‍ശ നത്തിന്റെ മുഖ്യധര്‍മ്മം. മലയാളസാഹിത്യചരിത്രം പരിശോധിച്ചാല്‍ സി. പി. അച്യുതമേനോന്റെ കാലം മുതല്‍ സമകാലിക എഴുത്തുകാരുടെ സരണിയാണ്‌ മലയാള വിമര്‍ശന സാഹിത്ൃം. മറ്റു സാഹിത്യ പ്രസ്ഥാനങ്ങളെപ്പോലെ വിമര്‍ശന ര്രസ്ഥാനവും ആംഗല സാഹിത്യത്തെ അനുകരിച്ചാണ്‌ മലയാളത്തില്‍ രൂപപ്പെട്ടുവ ന്നത്‌. വിമര്‍ശന സാഹിത്യത്തിന്റെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ ആധുനിക വിമര്‍ശകരുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്‌. സാഹിതൃത്തിലെ യാഥാ സ്ഥിതിക മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അവരുടെ കടന്നുവരവ്‌. അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ തുടക്കത്തിലുമാണ്‌ ആധുനിക വിമര്‍ശനം ശക്തി പ്രാപിക്കുന്നത്‌. വിമര്‍ശന സമ്മ്രദായത്തില്‍ നിലവിലുണ്ടായി രുന്ന സാഹിത്യ സങ്കല്പങ്ങളില്‍ നിന്നും വൃത്ൃസ്തമായ ഒരു ഭാഷാരീതി അവര്‍ സ്വീകരിച്ചു. യാഥാസ്ഥിതികരായ പണ്ഡിതര്‍ പഴമയില്‍ നിന്ന്‌ പുറത്തേക്ക്‌ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. കൃതികള്‍ പരിശോധിച്ച്‌ സാമൂഹികാംശത്തിന്റെ അടിസ്ഥാന ത്തില്‍ വിലയിരുത്തുന്ന മറ്റൊരു വിഭാഗവും. കലയുടെ സാമൂഹികലക്ഷ്യം മാത്രമാ യിരുന്നു ഇക്കൂട്ടര്‍ക്ക്‌ വിമര്‍ശനം. ഇത്തരം യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ നിന്ന്‌ വിമര്‍ശന പ്രസ്ഥാനം മോചനം ആഗ്രഹിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്‌ കെ. പി അപ്പന്‍ എന്ന വ്യക്തിയുടെ കടന്നുവരവ്‌. കെ. പി അപ്പന്‍ എങ്ങനെയാണ്‌ മല 71 യാള സാഹിത്യ വിമര്‍ശനത്തില്‍ വേറിട്ടുനിന്നത്‌, അദ്ദേഹത്തിന്റെ വിമര്‍ശന സമീ പനം എന്തായിരുന്നു. ആധുനിക വിമര്‍ശനപദ്ധതിയില്‍ അദ്ദേഹത്തിന്റെ സംഭാവന എന്നിവ അന്വേഷിക്കുകയാണ്‌ ഈ അധ്യായത്തില്‍. 2.1 കെ. പി. അപ്പനും വിമര്‍ശനവും കെ. പി. അപ്പന്‍ വിമര്‍ശനത്തെ ഒരു സര്‍ഗ്്രപ്രകിയയായിട്ടാണ്‌ പരിഗണിച്ച ത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കവിതപോലെ കഥപോലെ നാടകം പോലെ സാഹിത്യവിമര്‍ശനവും ഒരു സ്വതന്ത്രമായ കലാരൂപമാണ്‌. നിലവിലുള്ള വിമര്‍ശന പാരമ്പര്യത്തെ തിരസ്കരിക്കുകയും വ്യവസ്ഥാപിതങ്ങളായ സനന്ദര്യമുല്യങ്ങളോട്‌ കലഹിക്കുകയും ചെയ്തുകൊണ്ടാണ്‌ അപ്പന്റെ കടന്നുവരവ്‌. വിമര്‍ശന സാഹി ത്ൃത്തെ ആകര്‍ഷകമാക്കുക എന്നതായിരുന്നു അപ്പന്റെ നിലപാട്‌. വരണ്ടുണങ്ങിയ ഭൂമിയാവരുത്‌ വിമര്‍ശനം എന്ന കാഴ്ചപ്പാട്‌ ആയിരുന്നു അദ്ദേഹത്തിന്‌. അതിന്‌ അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ മുന്നോട്ട പോകാന്‍ അദ്ദേഹം തയ്യാറായി. എന്തും തുറന്നുപറയുവാനുള്ള ധൈര്യം വിമര്‍ശകനുണ്ടാവണമെന്നഭി ്രായക്കാരനായിരുന്നു കെ. പി. അപ്പന്‍. “സാഹിത്യവിമര്‍ശകന്റെ പേന വിശ്രമമി ല്ലാത്ത തന്റെ രചനകളില്‍ അയാള്‍ ആകശക്രമണകാരിയായും പ്രതിരോധഭടനായും ്രത്യക്ഷപ്പെടുന്നു. സാഹിത്യ വിമര്‍ശകന്‍ സ്വതന്ത്രപുരുഷനാകുക എന്നുപറ ഞ്ഞാല്‍ സാമ്മ്രദായിക രീതിയില്‍ നിന്ന്‌ സ്വതന്ത്രനാകുക എന്നര്‍ത്ഥം. വിമര്‍ശനം കീഴടക്കലിന്റെ കഥയാണ്‌. അത്‌ വിമര്‍ശകന്‍ ബുദ്ധിപരമായ ആനന്ദം നല്‍കുന്നു” എന്ന അദ്ദേഹത്തിന്റെ അഭിപ്രായം എടുത്തുപറയേണ്ടതാണ്‌. കൃതികളെ വിലയിരു ത്തുമ്പോള്‍ തുറന്നു പറയാനുള്ള കടമ വിമര്‍ശകനുണ്ട്‌. അതുപോലെ സത്യസന്ധ മായി സമീപിക്കേണ്ടതും ആവശ്യമാണ്‌ എന്ന അഭിപ്രായക്കാരനായിരുന്നു കെ. പി. അപ്പന്‍. പാശ്വാത്യസാഹിത്യലോകവുമായി അടുത്ത ബന്ധം കെ. പി അപ്പനുണ്ടാ യിരുന്നുവെന്നതിന്‌ അദ്ദേഹത്തിന്റെ കൃതികള്‍ ഉദാഹരണങ്ങളാണ്‌. കാഫ്കെ, 72 കാമ്യു, യോനെസ്കോ, ഷെനേ, കിര്‍ക്കെഗോര്‍, നീഷേ, ദസ്തയെവ്സ്കി, റൊളാങ്‌ ബര്‍ത്ത്‌ തുടങ്ങിയ പേരുകള്‍ മലയാളിക്ക്‌ പരിചിതമാക്കിയതില്‍ മുഖ്യ പങ്ക കെ. പി അപ്പനുണ്ട്‌. മലയാള കൃതികളെ വിലയിരുത്തുമ്പോള്‍ പാശ്ചാത്യ ചിന്തകരുടെ സമീപനവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത്‌ അദ്ദേഹത്തിന്റെ വിമര്‍ശന പദ്ധതിയുടെ സവിശേഷതയാണ്‌. ഈ സവിശേഷതയോടൊപ്പം ഭാരതീയമായ ചിന്താധാരയെയും അദ്ദേഹം കൂട്ടുപിടിച്ചിരുന്നു. ഭാരതീയമായ ചിന്താപരിപ്രേക്ഷ്യ ത്തില്‍ നിരീക്ഷിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ ്രസക്തി വര്‍ദ്ധി ക്കുന്നത്‌. വിമര്‍ശനത്തെ സന്ദര്യാത്മകമാക്കണം എന്ന ലക്ഷ്യം അപ്പനെപ്പോഴുമു ണ്ടായിരുന്നു. അതിനുവേണ്ടി നിരന്തരം അദ്ദേഹം ശ്രമിച്ചിരുന്നു. സര്‍ഗ്ഗാത്മക കൃതികള്‍ ആസ്വദിക്കുന്നതുപോലെ വിമര്‍ശന കൃതികളെയും ആസ്വദിക്കാന്‍ കഴി യണം. വിമര്‍ശനത്തിന്റെ വിമര്‍ശനമുണ്ടാകുമ്പോഴാണ്‌ സാഹിത്യവിമര്‍ശന കലയ്ക്കു ജീവിതം കിട്ടുന്നത്‌ അല്ലെങ്കില്‍ ഒരു മരിച്ച കലയായി തീരുന്നു. ഇതുവ രെയുള്ള വിമര്‍ശനത്തിന്റെ വിലയിരുത്തലോ പുനര്‍മൂല്യനിര്‍ണ്ണയമോ നടക്കു മ്പോള്‍ വിമര്‍ശന കലയ്ക്ക്‌ തത്വശാസ്ത്രവും സനന്ദര്ൃശാസ്ത്രവും ഉണ്ടാകുക യാണ്‌ ചെയ്യുന്നത്‌. എന്നദ്ദേഹം യാഥാസ്ഥിതിക വിമര്‍ശന സമീപത്തെ എതിര്‍ക്കു കയാണ്‌. വിമര്‍ശനത്തെ സനന്ദര്യാത്മകമാക്കുന്നതില്‍ ഭാഷയ്ക്കും പ്രാധാന്യമു ണ്ട്‌. അതിനാല്‍ ഭാഷയില്‍ ശ്രദ്ധിക്കണമെന്നദ്ദേഹം അഭിപ്രായപ്പെടുന്നു. “സമകാ ലിക നിരൂപണ സാഹിത്യത്തില്‍ വാക്കുകള്‍ വിസര്‍ഞജ്ജിക്കപ്പെടുമ്പോള്‍ അപ്പന്‍ അത്‌ വിരിയിച്ചെടുക്കുകയായിരുന്നു”” വെന്ന്‌ പി. മുഹമ്മദലിയുടെ അഭിപ്രായം തികച്ചും അന്വര്‍ത്ഥമാണ്‌. അപ്പന്റെ ഓരോരചനകളെയും മനസ്സില്‍ പതിപ്പിക്കുന്നത്‌ അതിന്റെ “തലക്കെട്ടുക്‌ ളാണ്‌. വിമര്‍ശനസാഹിത്യത്തിലെ രണ്ട്‌ പ്രധാന ശക്തികള്‍ക്കെതിരെ നിരന്തര മായി അപ്പന്‍ കലഹിച്ചിരുന്നു,. അതില്‍ ഒന്ന്‌ അക്കാദമിക വിമര്‍ശനവും രണ്ട്‌ 73 മാര്‍ക്സിസ്റ്റ്‌ സാഹിത്യ വിമര്‍ശനവുമാണ്‌. ഈ പദ്ധതികളില്‍ പുസ്തകത്തിന്‌ വ്യാഖ്യാനം തയ്യാറാക്കുന്ന രീതിയാണ്‌ കണ്ടു വന്നിരുന്നത്‌. വിമര്‍ശകന്‍ മയലിക മായ അഭിരുചിയും മയലികമായ വീക്ഷണങ്ങളും വേണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‌. ““വിമര്‍ശനകല മാലികമായും സാഹിത്യത്തെ സ്വന്തം ചിന്തയുടെ ്രധാന ഭാഗമാക്കി മാറ്റിയ ഒരാളുടെ ആത്മകഥയുടെ പ്രധാനഭാഗമാണ്‌. ഇച്ഛാശ ക്തിയുടെ പകര്‍പ്പാണ്‌. ആത്മപരിശോധനയുടെ പ്രതിഫലനവും സ്വകാര്യ വ്യക്തി ത്വത്തിന്റെ കടന പ്രികയുമാണ്‌”. അപ്പന്റെ ഈ നിലപാട്‌ അക്കാദമിക വിമര്‍ശനത്തില്‍ കാണാന്‍ കഴിയും. മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശന രീതിയോടും അപ്പന്‍ യോജിച്ചിരുന്നില്ല. ഇവിടെ ഒരു തരം യാന്ത്രികതയുടെ കടന്നുകയറ്റം ഉണ്ടാകും എന്ന്‌ അപ്പന്‍ വാദിക്കുന്നു. മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തില്‍ പാര്‍ട്ടിയ്ക്ക്‌ വിധേയമായി രിക്കും വിമര്‍ശനം എന്ന കാഴ്ചപ്പാടാണ്‌ അപ്പനുള്ളത്‌. സര്‍ഗ്ഗാത്മകത ആയിരി ക്കില്ല മറിച്ച്‌ യാന്ത്രികതയായിരിക്കും അനുഭവപ്പെടുന്നത്‌. ഇതിനോട്‌ അപ്പന്‍ വിയോജിപ്പ്‌ ഗ്രകടിപ്പിച്ചു. വിമര്‍ശകന്‍ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രനായിരിക്ക ണമെന്നാണ്‌ അപ്പന്‍ വിശ്വസിച്ചിരുന്നത്‌. വിമര്‍ശകന്‍ തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ രചന നിര്‍വ്വഹിക്കുന്ന വ്യക്തിയാവരുത്‌ എന്നദ്ദേഹത്തിന്‌ നിഷ്കര്‍ഷ ഉണ്ടായിരുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്‌ പക്ഷപാതരാഹി ത്യമായിരുന്നു. വ്യക്തിതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരെ വലു താക്കുകയോ ചെറുതാക്കുകയോ ചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്നേഹ ത്തിനും സാഹൃദത്തിനും അദ്ദേഹത്തിന്റെ നിലപാടുകളെ ഇളക്കിമറിക്കാന്‍ സാധി ച്ചിരുന്നില്ല “നിങ്ങള്‍ വിയോജിച്ചോളൂ. പക്ഷെ എന്റെ ചിന്തയാണ്‌ ഞാന്‍. അതുത ന്നെയാണ്‌ ശക്തിയെന്ന്‌ തന്റേടത്തോടെ പറയാതെ പറയുന്നു അപ്പന്‍”. ക്ലാസ്സിക്കുകള്‍ക്ക്‌ പുതിയ വ്യാഖ്യാനം കൊടുക്കുക എന്ന യജ്ഞമായിരു ന്നില്ല അപ്പന്‍ ചെയ്തത്‌. വായനക്കാരെ ഞെട്ടിച്ചുകൊണ്ട്‌ തുടരെ പുറത്തുവന്നു 74 കൊണ്ടിരിക്കുന്ന നോവലുകളെയും കഥകളെയും അതിന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠി ക്കാനും പഴകിയ അഭിരുചികളുടെ ആക്രമണത്തില്‍ നിന്ന്‌ അവയെ രക്ഷിക്കാനും വായനക്കാരെ പുതിയ അഭിരുചികളില്‍ പരിശീലിപ്പിക്കാനുമായിരുന്നു അപ്പന്റെ ശ്രമം. വിജയന്റെയും ആനന്ദിന്റെയും കാക്കനാടന്റെയും നോവലുകള്‍ക്ക്‌ അദ്ദേഹം എഴുതിയ വിമര്‍ശനങ്ങള്‍ മലയാള വിമര്‍ശന സാഹിതൃത്തില്‍ ശ്രദ്ധേയമായവയാ ണ്‌. “ആധുനിക സാഹിത്യത്തിന്റെ മാനിഫെസ്റ്റോ” എന്ന്‌ വിളിക്കാവുന്ന ഈ പഠന ങ്ങളില്‍ മാറിവരുന്ന അഭിരുചികള്‍ അദ്ദേഹം രേഖപ്പെടുത്തി. ആധുനികസാഹിത്ൃ കൃതികളിലെ അസ്തിത്വവ്യഥ, ശുന്യതാബോധം, ദാര്‍ശനികത എന്നീ ഘടക ങ്ങളെ കണ്ടെത്താനുള്ള ശ്രമം അദ്ദേഹം നടത്തി. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ സ്വപ്നങ്ങളിലേക്കുള്ള പലായനമായിരുന്നു അപ്പന്റെ ദൃഷ്ടിയില്‍ ആധുനിക സാഹിതൃം. “കാലം, പാപം, മരണം, നിരാശ, വ്യര്‍ത്ഥതാബോധം തുടങ്ങിയ പ്രമേയ ങ്ങള്‍ ആധുനിക സാഹിത്യത്തില്‍ സ്ഥാനം പിടിച്ചതുപോലെ അപ്പന്റെ കൃതിക ളിലും സ്ഥാനം നേടി” എന്ന്‌ വി. സി ശ്രീജന്‍ നിരീക്ഷിക്കുന്നു. സാഹിത്യത്തിലെ രാഷ്ട്രീയത്തെ അപ്പന്‍ എതിര്‍ത്തിരുന്നു. തന്റേതായ ഒരു പ്രത്യയശാസ്ത്ര സമീ പനം അദ്ദേഹം കൃതികളില്‍ നിര്‍വഹിച്ചു. താന്‍ വിലയേറിയ സാംസ്കാരിക ദനത്യം നടത്തിക്കൊണ്ടിരിക്കുകയാണെന്ന സത്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. ഏകാന്തത വ്ൃക്തിത്വത്തെ ആവിഷകരിക്കുകയും ഭീകരമായ മടുപ്പിനെ ഇല്ലാതാ ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരന്റെ ഭാവത്തെക്കാള്‍ അയാളെ രൂപീകരിക്കുന്നത്‌ ശില്പവൈചിത്രങ്ങളാണ്‌. എഴുത്തുകാരന്റെ വിപ്ലവം ഭാഷ യുടെ തലത്തിലേക്കാണ്‌. കെ. പി. അപ്പന്റെ വിമര്‍ശനകൃതികള്‍ വൃത്ൃസ്തത പുലര്‍ത്തുന്നതിന്‌ കാര ണമായ ചില സവിശേഷ ഘടകങ്ങളുണ്ട്‌. ഭാഷാ സവിശേഷത, ദാര്‍ശനികത, അസ്തിത്വം, അരാഷ്ട്രീയ വാദം, സദാചാരം സാഹിത്യത്തില്‍, സനന്ദര്യാത്മകത 75 എന്നിവയാണ്‌ പ്രധാനപ്പെട്ട ഘടകങ്ങള്‍. രചയിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ കൃതികളെ വിമര്‍ശകര്‍ സമീപിക്കുന്നത്‌ ഒന്നുകില്‍ അനുകൂലിച്ചോ അല്ലെങ്കില്‍ പ്രതികൂലിച്ചോ ആണ്‌. അതില്‍ നിന്നും ഭിന്നമായി അപ്പന്‍ കൃതികളെ വിശകലന വിധേയമാക്കുകയാണ്‌ ചെയ്യുന്നത്‌. കൃതികളെ അത്തരത്തില്‍ വിലയി രുത്തുമ്പോള്‍ അത്‌ രചനയുടെയും രചയിതാക്കളുടെയും വളര്‍ച്ചയെ സഹാ യിക്കും എന്ന വിശ്വാസമാണ്‌ അപ്പനുണ്ടായിരുന്നത്‌. എഴുത്തുകാരുടെ ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാന്‍ അപ്പന്‍ ശ്രമി ച്ചിരുന്നു. അതേ പ്രാധാന്യം അവരുടെ ജീവിതത്തെക്കുറിച്ചുളള അന്വേഷണ ത്തിനും നല്‍കിയിരുന്നു. ജീവിതാന്വേഷണത്തെ അദ്ദേഹം യാത്രയായിട്ടാണ്‌ കരു തുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു കൃതിക്ക്‌ വേണ്ടിയുള്ള ആലോചന മാനസികയാത്രയാണ്‌. ഇത്തരത്തിലുള്ള മാനസികമായ പ്രയാണത്തിലൂടെയാണ്‌ കൃതി രൂപപ്പെടുന്നത്‌. ആലോചന ഒരു യാര്തയാണ്‌ എഴുത്ത്‌ മറ്റൊരു യാത്രയാണ്‌. കഠിനമായൊരു പുസ്തകത്തിന്റെ വായനയ്ക്കുശേഷം എനിയ്ക്ക്‌ യാത്രാക്ഷീണം പോലും ഉണ്ടാകുന്നു. എങ്കിലും അത്തരം യാത്രകളെ ഞാന്‍ ഒഴിവാക്കുന്നില്ല എന്ന്‌ അപ്പന്‍ മലയാളമനോരമ വാര്‍ഷികപതിപ്പില്‍ എഴുതുന്നു. വായനയെ അറിവിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള നടപ്പാതയായി കാണുകയും അത്‌ വെളിപാടിന്റെ സ്വര ത്തില്‍ വിളിച്ച്‌ പറയുകയും ചെയ്തുകൊണ്ട്‌ വ്യത്യസ്തമായ അനുഭവം മലയാളി കള്‍ക്ക്‌ അദ്ദേഹം സമ്മാനിച്ചു. ഇത്തരത്തില്‍ കൃതികളിലൂടെ സാഹസികമായ സഞ്ചാരമാണ്‌ അപ്പന്‍ നടത്തിയത്‌. വിമര്‍ശനത്തെ ഒരു മഹായാത്രയായി അദ്ദേഹം കണ്ടു. അതിനാല്‍ ആ കാഴ്ചയില്‍ സൃഷ്ടിച്ച അനുഭവങ്ങള്‍ വശ്യാത്മകമാക്കാന്‍ അപ്പന്‌ കഴിഞ്ഞു. വിമര്‍ശനം വായനക്കാരനിലേക്ക്‌ അടുപ്പിക്കാന്‍ അദ്ദേഹത്തിന്റെ വശൃതയ്ക്ക്‌ കഴിഞ്ഞു. ഇതിനൊരുദാഹരണമാണ്‌ “സമയ്രപവാഹവും സാഹിത്യ കലയും” എന്ന കൃതി. കാലത്തിന്റെ ശരീരവും ആത്മാവും സാഹിത്യകലയിലൂടെ ്രവഹിക്കുന്നത്‌ ബോധ്യപ്പെടുത്താന്‍ വേദങ്ങളില്‍ നിന്നും അന്വേഷണം ആരം ഭിച്ച്‌ മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ കൃതികളിലൂടെ കടന്നു പോകു 76 ന്നത്‌ കാണാം. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും ജി. യും കടമ്മനിട്ടയും ബാലച ന്ദ്രൻ ചുള്ളിക്കാടും തകഴിയും ദേവും ഒ. വി. വിജയനും മേതില്‍ രാധാകൃഷ്ണനു മൊക്കെ അതിന്റെ സാക്ഷ്യപ്പെടുത്തലുകാരും കൃതികള്‍ സാക്ഷ്യങ്ങളുമാവുന്നു. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ വൃത്ൃസ്ത തലങ്ങളിലേക്ക്‌ കൃതികളെ കൊണ്ടെ ത്തിക്കുന്നു. സ്നേഹത്തെക്കാള്‍ വലുതായി വിമര്‍ശനത്തെ അപ്പന്‍ കണ്ടു. പരമ്പരാഗത മായി നിലനിന്നിരുന്ന വിമര്‍ശന സമീപനങ്ങളോട്‌ അദ്ദേഹം വിയോജിപ്പ്‌ lol&Slofl ചൃതിനാല്‍ കഠിനമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അതിര്‍ത്തികള്‍ക്കപ്പുറ ത്തുള്ള വിശാലമായ മനുഷ്യത്വത്തെ അദ്ദേഹം ഉന്നം വെച്ചു. മുകുന്ദനും കാക്കനാ ടനും ഒ, വി വിജയനും വി. കെ എന്നുമെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മുന്‍ നിരയില്‍ ആയിരുന്നു. സ്നേഹത്തെക്കാള്‍ ധന്യമായത്‌ എതിര്‍പ്പുകളാണെന്ന വിശ്വാസ്രപമാണമായിരുന്നു അദ്ദേഹത്തിന്റേത്‌. “എനിക്ക്‌ സ്നേഹത്തെക്കാള്‍ വലുതാണ്‌ വിമര്‍ശനം എന്നെ എതിര്‍ക്കുന്നവരെ ഞാന്‍ തിരിച്ചും ആക്രമിക്കാറു ണ്ട്‌. അപ്പോഴും വാക്കുകള്‍ സ്നേഹം പോലെയാണ്‌ വരുന്നത്‌. അവര്‍ എനിയ്ക്ക്‌ ഉറ്റവര്‍ തന്നെയാണ്‌”. സ്നേഹത്തെ നഷ്ടപ്പെടുത്തുന്നതല്ല വിമര്‍ശനം എന്നതാ യിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഏകാഗ്രത അപ്പന്റെ സൃഷ്ടികളിലെ പ്രധാന ഘടകമാണ്‌. തപസ്സിന്റെ വിശുദ്ധിയും ധനൃതയും അദ്ദേഹത്തിന്റെ വിമര്‍ശന കൃതി കളില്‍ ദര്‍ശിക്കാം. പ്രലോഭനങ്ങളില്‍ അടിപ്പെടുന്ന പ്രകൃതക്കാരനല്ലായിരുന്നു അദ്ദേഹം. തന്റേടവും ശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. ഒരു തരത്തിലുമുളള ബാഹൃശക്തികളുടെ പ്രേരണ അദ്ദേഹം ഉള്‍ക്കൊണ്ടി രുന്നില്ല. ധിക്കാരത്തോടെ വിഷയങ്ങളെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ വിശാല വായനയ്ക്കും ഏകാഗ്രതയ്ക്കും സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ “ക്ഷോഭിക്കുന്നവ രുടെ സുവിശേഷം” എന്ന കൃതി ഉയര്‍ന്ന വായനയ്ക്കുദാഹരണമാണ്‌. കാഫ്‌കെ, കാമ്യു, യോനെസ്ക്കോ, ഷെനെ എന്നിവരിലൂടെ ജീവിതാവലോകനവും അദ്ദേഹം 77 നടത്തുന്നുണ്ട്‌. മാറുന്ന മലയാള നോവലില്‍ എം. ടി, കാക്കനാടന്‍, ഒ. വി. വിജ യന്‍, സേതു, വി. കെ എന്‍, മുകുന്ദന്‍, ആന൯ മുതലായവരുടെ കൃതികളിലൂടെ യാത്ര ജീവിതവുമായി ബന്ധിപ്പിക്കുന്നു. ഇത്തരം സമീപനം ഒട്ടുമിക്ക രചനക ളിലും കാണാന്‍ കഴിയും. കാലമോ ദേശമോ മതമോ ഭാഷയോ അപ്പന്റെ വിമര്‍ശന ത്തില്‍ പരിമിതിയാകുന്നില്ല. സ്വാതന്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ വ്യക്തിയുടെ ചേതനയും വിനയവും ധിക്കാരവും അദ്ദേഹത്തിന്റെ കൃതികളില്‍ ദര്‍ശിക്കാമെന്ന ഒ. എന്‍. വി. കുറുപ്പിന്റെ അഭിപ്രായം ശ്രദ്ധേയമാണ്‌. ഒ, എന്‍, വി. കുറുപ്പ്‌ ഇങ്ങനെ അഭിര്രായപ്പെടാന്‍ കാരണം കെ. പി. അപ്പന്‍ എന്ന വൃക്തി യുടെ സവിശേഷമായ നിലപാടുകളാണ്‌. അപ്പനുമായി വ്യക്തിപരമായ അടുപ്പം ഇല്ലെങ്കിലും അദ്ദേഹം എഴുത്തിലും വ്യക്തിജീവിതത്തിലും തുടര്‍ന്നിരുന്ന രീതി കള്‍ ഒ. എന്‍. വി കുറുപ്പിനെ അത്ഭുതപ്പെടുത്തിയിരുന്നു. സ്വന്തം അഭിര്രായങ്ങള്‍ എഴുത്തില്‍ മാത്രമല്ല ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്ന വ്യക്തി യായിരുന്നു കെ. പി, അപ്പന്‍. അത്‌ ചുരുക്കം ചിലരില്‍ മാത്രം സംഭവിക്കുന്ന സ്ഥിതി വിശേഷമാണ്‌. വിമര്‍ശനത്തെ ഒരു കലയായിട്ടാണ്‌ അപ്പന്‍ കാണുന്നത്‌. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ രസാത്മകത ദര്‍ശിക്കാം. അദ്ദേഹം കൃതികളെ ആക്ര മിക്കുമ്പോള്‍ വീരരസം കാണാം. അഴീക്കോടിന്റെ മലയാളസാഹിതൃയ വിമര്‍ശന ത്തെയും കെ. സുരേന്ദ്രന്റെ നോവല്‍ സ്വരൂപം, “സൃഷ്ടിയും നിരൂപണവും. തായാട്ടു ശങ്കരന്റെ “ദുരവസ്ഥ - ഒരു പഠനം. കെ. എം. ഡാനിയലിന്റെ “നവചരക്ര വാളം നളിനിയിലും മറ്റും” എന്നീ കൃതികളിലെ ഖണ്ഡന വിമര്‍ശനം വീരരസ ത്തിന്‌ ഉദാഹരണമാണ്‌. അപ്പന്‍ ധ്യാനസ്ഥനായി എഴുതുമ്പോള്‍ ശാന്ത രസത്തെ ആവിഷ്ക്കരിക്കുന്നു. ബൈബിള്‍ വെളിച്ചത്തിന്റെ കവചം, മധുരം നിന്റെ ജീവിതം എന്നീ കൃതികളില്‍ ശാന്തരസം അനുഭവിക്കാന്‍ കഴിയുന്നു. ഒ. വി. വിജയന്റെ “അരിമ്പാറ യില്‍ നിറയുന്ന ജുഗുപ്സ ബീഭത്സത്തിന്റെ സ്ഥായിഭാവമാണ്‌. വി. പി 78 ശിവകുമാറിന്റെ “പന്ത്രണ്ടാം മണിക്കൂര്‍ എന്ന കഥയില്‍ ഭയാനക രസത്തെ കാണാന്‍ കഴിയും. കൃതികളില്‍ ഹാസ്യരസത്തെയും കണ്ടെത്താന്‍ ശ്രമിക്കുന്നു ണ്ട്‌ വി. കെ. എന്നിന്റെ കൃതികളുടെ അപഗ്രഥനത്തിലൂടെ ഹാസ്യരസാവി ഷക്കാരം സാധ്യമാകുന്നു. “കോമാളി യുഗത്തിലെ പുരുഷഗോപുരങ്ങള്‍” എന്ന ഭാഗത്ത്‌ ഹാസ്യത്തിന്റെ അവതരണം കാണാം. ഇങ്ങനെ കൃതികളില്‍ രസം ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം വൃത്യ സ്തനാകുന്നു. “രസത്തിന്റെ വര്‍ണ്ണപരത ആരായുകയും, ്രായോഗിക വിമര്‍ശന ത്തിന്റെ വേളയില്‍ അതിനെ സനന്ദര്യപൂര്‍വ്വം അവതരിപ്പിക്കുകയും ചെയ്യുന്നതിന്‌ നമ്മുടെ വിമര്‍ശന കലയില്‍ വേറെ ഉദാഹരണങ്ങളുണ്ടെന്ന്‌ തോന്നുന്നില്ല്‌”. അപ്പന്‍ തുല്യം അപ്പന്‍ മാത്രമായി മാറുന്ന ഒരു ്രതിഭാസമായി ഇത്‌ മാറുന്നു. 2,2 വിമര്‍ശന സമീപനവും സാഹിത്യവും കലാസൃഷ്ടിയുടെ നേരെ വിമര്‍ശകന്‍ പുലര്‍ത്തുന്ന നീതിയാണ്‌ മികച്ച വിമര്‍ശനം. “അന്വേഷകനായിരിക്കുക, സ്വതന്ത്രനായിരിക്കുക അരാജകവാദിയായി രിക്കുക, ബുദ്ധിമാനായിരിക്കുക എന്നിവയെല്ലാം വിമര്‍ശകന്റെ ജീവിതസ്വഭാവമാ ണെന്ന്‌”. കെ. പി അപ്പന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. വിമര്‍ശനം മാനവികതയ്ക്കു ളളിലെ വ്യക്തിയുടെ ധര്‍മ്മമാണ്‌. “സാഹിത്യവിമര്‍ശനം ഒരു മൈനര്‍ ആര്‍ട്ടാണെ ന്നാണ്‌” അദ്ദേഹത്തിന്റെ വാദം. പുതിയ വിമര്‍ശകനെ സംബന്ധിച്ചിടത്തോളം സാഹിത്യവിമര്‍ശനം തന്റെ സ്വകാര്യചിന്തയുടെ സ്വാതന്ത്രം (പകടിപ്പിക്കാനുള്ള ഇടമാണ്‌. അംഗീകാരത്തേക്കാള്‍ ആക്രമണങ്ങളാണ്‌ പുതിയ വിമര്‍ശനത്തിന്‌ പോഷകമായിരിക്കുന്നതെന്ന അഭിപ്രായമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. “വ്യക്തികളും ആശയങ്ങളും നിലപാടുകളുമാണ്‌ എന്നെ ക്ഷോഭിപ്പിക്കാറുള്ളത്‌. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം ര്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ്‌ സാഹിത്യ വിമര്‍ശനം. എന്റെ 79 ചിന്തകളും വികാരങ്ങളും ഒളിച്ചുവയ്ക്കാന്‍ അറിഞ്ഞുകൂടാത്തതുകൊണ്ട്‌ ഞാന്‍ എഴുതുന്നു”. എന്നതായിരുന്നു അപ്പന്റെ നിലപാട്‌. മനം പാലിക്കുന്നത്‌ ഖണ്ഡന വിമര്‍ശനം എന്നായിരുന്നു അപ്പന്‍ കരുതിയിരുന്നത്‌. യാഥാസ്ഥിതികത്വത്തില്‍ നിന്നും സന്ദര്യശാസ്ത്രപരമായ മോചനം വിമര്‍ശനത്തിന്റെ ലക്ഷ്യമായി അപ്പന്‍ വിശ്വസിച്ചു. വിമര്‍ശന ലക്ഷ്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട്‌ പുലര്‍ത്തിയിരുന്നു കെ. വി അപ്പന്‍. “എന്നെ സൃഷ്ടിയില്‍ ലയിപ്പിക്കുക എന്നതാണ്‌ എന്റെ വിമര്‍ശന കല യുടെ ലക്ഷ്യം. ഈ ശ്രമത്തിലാണ്‌ മാധ്യമത്തിന്റെ പരിചിതമായ നിയമങ്ങളെ ലംഘിക്കാനുള്ള കലാകാരന്റെ ഉദ്യമവുമായി ഞാന്‍ താദാത്മ്യം പ്രാപിക്കുന്നത്‌. എന്റെ വിമര്‍ശനകല സാഫല്യമടയുന്നതും ഇവിടെയാണ്‌" എന്നദ്ദേഹം അഭിപ്രാ യപ്പെടുന്നു. അപ്പന്‍ വിമര്‍ശനകലയെ പുരുഷ(്രകൃതിയുടെ കലയായിട്ടാണ്‌ നിരീ ക്ഷിക്കുന്നത്‌. “ഗ്രതിമാശില്പത്തോടും വാസ്തുവിദ്യയോടും ശിവന്റെ ഉഗ്രനൃത്ത മായ താണ്ഡവത്തോടും പുരുഷകലയായ വിമര്‍ശനത്തിന്‌ അദ്ദേഹം സാമ്യത കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്‌””. മുകളില്‍ പറഞ്ഞതെല്ലാം സ്ത്രീയ്ക്ക്‌ അന്യ മായതാണെന്നാണ്‌ അദ്ദേഹം കണ്ടെത്തുന്ന ന്യായം. അയാള്‍ കലാസൃഷ്ടിയെ കീഴടക്കുന്നത്‌ ബുദ്ധിപരമായ മേധാവിത്വത്തിലൂടെയാണ്‌. അറുപതുകളില്‍ പ്രസി ദ്ധീകരിച്ച തകഴിയുടെ ഏണിപ്പടികളെക്കുറിച്ചും പാശ്ചാത്യ നോവലുകളെക്കുറിച്ചും ആശാന്റെ കരുണയെക്കുറിച്ചും നടത്തിയ പഠനങ്ങളൊന്നും വിമര്‍ശനമായിരുന്നില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌. “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” (1973) മുത ലുള്ള ലേഖനങ്ങളിലാണ്‌ വിമര്‍ശനകലയെ ഗരവമായി സമീപിക്കാന്‍ തുടങ്ങിയ തെന്ന്‌ അഭിമുഖസംഭാഷണങ്ങളില്‍ അപ്പന്‍ തുറന്ന്‌ സമ്മതിക്കുന്നുണ്ട്‌. ഐഡന്റിറ്റി സൃഷ്ടിക്കുക എന്നത്‌ പരമപ്രധാനമായിരുന്നു. ഐഡന്റിറ്റി യില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ ദര്‍ശനമില്ലായ്മയായി അപ്പന്‍ കരുതി. പദങ്ങള്‍ക്കും ബിംബങ്ങള്‍ക്കും മനുഷ്യമനസ്സില്‍ വികാരങ്ങള്‍ സ്ൃഷടിക്കാന്‍ കഴിയും എന്ന 80 അപ്പന്റെ വാദം ശ്രദ്ധേയമാണ്‌. സാഹിത്ൃയകലയെ കേവലകലയോട്‌ ബന്ധിപ്പിക്കാ നുള്ള ശ്രമമാണത്‌. മനുഷ്യ ജീവിതത്തിന്റെ വ്യര്‍ത്ഥത ആധുനികരുടെ കണ്ടുപിടി ത്തമല്ല. ആധുനികന്റെ ഉപകരണം അനുഭവങ്ങള്‍ സൃഷ്ടിച്ച ആത്മീയ സമ്പ ത്താണ്‌. പലതിനെയും തിരസ്കരിക്കാന്‍ അത്‌ വ്രാപ്തനാക്കും. എല്ലാ കലാ സൃഷ്ടിയിലും താന്‍ ആരാണെന്നുള്ള ചോദ്യം ഉന്നയിച്ചുകൊണ്ട്‌ തത്വചിന്താപര മായ ഐഡന്റിറ്റിയില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ ദര്‍ശനമില്ലായ്മയായി കരുതുന്നു. ദാര്‍ശനികത അപ്പന്റെ കൃതികളിലെ സവിശേഷതയാണ്‌. തന്റെ കൃതികളിലൂടെ തന്റെ തന്നെ സ്വാതന്ത്രം അന്വേഷിക്കുന്ന എഴുത്തുകാരന്‍ അതുവഴി നേടിയെടു ക്കുന്ന ദര്‍ശന സ്വാതന്ത്രം അനുഭവിക്കുന്നതായി കെ. പി. അപ്പന്‍ അനുമാനിക്കു ന്നുണ്ട്‌. എഴുത്തുകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം പുതിയ വിമര്‍ശനത്തിലെ കാതലായ പ്രശ്നമാണ്‌. ദര്‍ശനസ്വാതന്ത്ര്വും രചനാസ്വാതന്ത്രയവും ആധുനിക വിമര്‍ശനത്തിന്റെ വിഷയമാണ്‌. ആധുനിക സാഹിത്യകാരന്റെ കര്‍ത്തവ്യമായി അദ്ദേഹം കണ്ടെത്തുന്നത്‌ മൂല്യങ്ങളില്ലാത്ത ഈ ലോകത്ത്‌ മൂല്യങ്ങളെ അന്വേഷി ക്കുന്നവനാണ്‌ സാഹിത്യകാരന്‍ എന്നാണ്‌. ഈ അടിസ്ഥാനപരമായ തത്വത്തെ മനസ്സിലാക്കിയാണ്‌ വിമര്‍ശകന്‍ തന്റെ ദൌത്യം തുടങ്ങുന്നത്‌. എഴുത്തുകാരന്‍ ഇത്തരത്തിലുള്ള സ്വാതന്ത്രം അനുഭവിച്ചിട്ടുണ്ടോ എന്നത്‌ അന്വേഷിക്കേണ്ട ബാധ്യത വിമര്‍ശകനുണ്ട്‌. അത്‌ വിമര്‍ശനത്തിന്റെ മുന്നോട്ടുള്ള പോക്കിനാവശ്യമാ ണ്‌. വിമര്‍ശകന്‍ എന്ന അംഗീകാരം ലഭിക്കണമെങ്കില്‍ സാഹിതൃകൃതികളുടെ മൂല്യനിര്‍ണയം കാലത്തിലൂടെ നടത്തുന്നവനായിരിക്കണം. അതത്‌ കാലഘട്ടങ്ങ ളിലെ അഭിരുചിയ്ക്കനുസരിച്ച്‌ സാഹിത്യ ഭാവുകത്വത്തെ നവീകരിച്ചു. കാലവും മരണവുമാണ്‌ എഴുത്തുകാരന്റെ പ്രധാന വിഷയങ്ങള്‍. കാലത്തിലൂടെയുള്ള ഗ്രവാ ഹമാണ്‌ മനുഷ്യാവസ്ഥ. വ്യക്തിയില്‍ കാലം സ്തംഭിക്കുന്നതാണ്‌ മരണം. അതി 81 നാല്‍ അഗാധതയിലേക്ക്‌ പോകുവാന്‍ ആഗ്രഹിക്കുന്ന ഏതു വിമര്‍ശകനും എഴു ത്താകരന്റെ ദര്‍ശനത്തിന്റെ തീക്ഷണത തേടി കാലത്തില്‍ എത്തിച്ചേരുന്നു. കാലാ കാലങ്ങളായി കൃതികളെക്കുറിച്ച്‌ നിലനില്‍ക്കുന്ന ധാരണകളെ പൊളിച്ച്‌ മാറ്റാന്‍ കഴിയണം. സാഹിത്യഭാവുകത്വത്തെ സാര്‍ഥകമായ അനുഭവങ്ങളിലൂടെ മുന്നോട്ട്‌ നയിക്കുന്നതില്‍ കെ. പി. അപ്പനുള്ള പങ്ക നിഷേധിക്കാനാവില്ല. കെ. പി. അപ്പന്റെ വിമര്‍ശന കൃതികളെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ ഭാഷ, ദര്‍ശനം, കാലബോധം, സനന്ദര്യാത്മകത, അരാഷ്ട്രീയവാദം, അസ്തിത്വ വാദം, സദാചാരബോധം, യുക്തിബോധം, ലോകബന്ധം തുടങ്ങിയവയാണ്‌. ഈ ഘടകങ്ങളെ വ്യക്തമായ ധാരണ ഉണ്ടാകത്തക്കവിധത്തില്‍ കൃതികളിലൂടെ വിനി മയം ചെയ്യാന്‍ ശ്രമിക്കുകയും ആ ശ്രമം വിജയിക്കുകയും ചെയ്തു. അതിനാലാണ്‌ മലയാളസാഹിത്ൃത്തില്‍ പ്രത്യേകിച്ചും വിമര്‍ശനമേഖലയില്‍ ഒരു സവിശേഷ സ്ഥാനം ഉറപ്പിക്കാന്‍ അപ്പന്‌ കഴിഞ്ഞത്‌. കാരണം അന്നുവരെ തുടര്‍ന്നിരുന്ന വിമര്‍ശന സമീപനത്തിനെ പൊളിച്ചെഴുതുകയായിരുന്നു അപ്പന്‍. അത്‌ മലയാളിക ളായ വായനക്കാര്‍ സ്വീകരിക്കുകയും ചെയ്തു. 2, 3 ഭാഷ എഴുത്തുകാരന്‌ ശക്തമായഭാഷ ഉണ്ടായിരിക്കണം എന്ന വിശ്വാസക്കാര നാണ്‌ കെ. പി. അപ്പന്‍. പുതിയൊരു ഭാഷ സൃഷ്ടിക്കാന്‍ എഴുത്തുകാരന്‍ ബാധ്യ സ്ഥനാണെന്ന്‌ അദ്ദേഹം അഭിവപ്രായപ്പെടുന്നു. ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അപ്പന്‍ തയ്യാറാവുന്നില്ല. ഭാഷാബോധം പുതിയ എഴുത്തു കാര്‍ക്ക്‌ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണമാണെന്ന്‌ അദ്ദേഹം കരുതുന്നു. ഭാഷയ്ക്ക്‌ വിപ്ലവവും സൃഷിക്കാന്‍ കഴിയും. അക്കാദമിക പാണ്ഡിത്യത്തിന്റെ ജഡ മായ സംവേദനക്ഷമതയ്ക്ക്‌ ഈ പുതിയ ഭാഷയെ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നും വരില്ല. അപ്പന്‍ വിശദീകരണവിധേയമാക്കുന്നത്‌ അപൂര്‍വ്വ പ്രതി ഭാധനന്മാരുടെ ശ്രമദാനത്തെയാണ്‌. വിമര്‍ശനം ഒരു സര്‍ഗ്ഗാത്മക ്രവര്‍ത്തനമാ 82 ണെന്നും അതിനാല്‍ ഭാഷ വഹിക്കുന്ന പങ്കു വലുതാണെന്നും കണ്ടെത്താം. അപ്പന്റെ “തിരസ്കാരം” എന്ന കൃതി ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്‌ ഭാഷാവിപ്ലവ ത്തിന്റെ മേഖലയിലാണ്‌. “തിരസ്കാരം അപ്പന്റെ സ്പന്ദിക്കുന്ന ഹൃദയമാണ്‌”. എന്ന്‌ പി. സി. റോയ്‌ അഭി(്രായപ്പെടുന്നു. അപ്പന്റെ സന്ദര്യശാസ്ത്ര ഗ്രന്ഥമാണ്‌ തിരസ്കാരം. ഭാഷയുടെ ധാരാളിത്തമില്ലാതെ കല്പനയ്ക്കുവേണ്ടി കല്പനകള്‍ സൃഷ്ടിക്കാതെ ബിംബങ്ങള്‍ക്കുവേണ്ടി ബിംബങ്ങള്‍ ഉണ്ടാക്കാതെ സ്വാഭാവിക മായ ഒരു രചനയാണ്‌ തിരസ്കാരം. അപ്പന്റെ പിന്നീടുള്ള കൃതികളിലെല്ലാം തിര സ്കാരത്തിന്റെ സനന്ദര്യശാസ്ത്രസ്വാധീനം കാണാം. എഴത്തുകാരനെ ഭാഷാ ബോധം വളര്‍ത്താന്‍ പര്യാപ്തനാക്കുക എന്ന ലക്ഷ്യം ആ കൃതി നിര്‍വഹിക്കു ന്നു. പുതിയ സ്യഷ്ടി എന്നു പറഞ്ഞാല്‍ ഒരു പുതിയ ഭാഷയുടെ സൃഷ്ടി എന്ന താണ്‌ ആധുനിക വിമര്‍ശനം അര്‍ത്ഥമാക്കിയത്‌. കെ. പി. അപ്പന്റെ അഭിപ്രായത്തില്‍ ഗദ്യസാഹിതൃത്തില്‍ സംഭവിച്ച മാറ്റ ങ്ങളെ വിലയിരുത്താന്‍ പ്രധാന സാഹിതൃ വിമര്‍ശകര്‍ക്ക്‌ കഴിഞ്ഞില്ല. “അമ്പതുക ളിലും അറുപതുകളുടെ ആരംഭവര്‍ഷങ്ങളിലും സാഹിതൃഭാഷയില്‍ സംഭവിച്ച നിശ്ചലതയാണ്‌ നമ്മുടെ ഗദ്യസാഹിത്യത്തെ യഥാര്‍ത്ഥമായ ജീര്‍ണതയില്‍ കൊണ്ടെത്തിച്ചത്‌. സാമൂഹ്യജീവിതം അവതരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന തിനിടയിൽ തങ്ങളുടെ കൈയില്‍ ഭാഷ ചലനമറ്റു കിടക്കുന്നതു സമീപ ഭൂതകാല ത്തിലെ എഴുത്തുകാര്‍ കണ്ടില്ല. ജീര്‍ണതയുടെ ഈ പിരമിഡ്‌ ഇങ്ങനെ വളരുന്നത്‌ കണ്ടിട്ടും പുതിയ ഭാഷ സൃഷ്ടിക്കുന്ന കലാകാരന്മാരാണ്‌ ഇനി ഉണ്ടാകേണ്ടത്‌ എന്ന യാഥാര്‍ത്ഥ്യം നമ്മുടെ വിമര്‍ശകര്‍ വിളിച്ചു പറഞ്ഞില്ല. ക്ഷയിച്ചുകൊണ്ടിരി ക്കുന്ന ഭാഷയാണ്‌ യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായ ജീര്‍ണത. പറഞ്ഞു പഴ കിയ ഭാഷയില്‍ സാഹിതൃ രചന നടത്തി ജീര്‍ണ്ണത സൃഷ്ടിക്കുക എന്ന പാപകര്‍മ്മത്തില്‍നിന്നും മനോഭാവത്തിന്റെ പ്രത്യേത കൊണ്ടായിരിക്കണം ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞത്‌ ബഷീറിനും ഉറൂബിനും മാത്രമാണ്‌”. 83 മുകളില്‍ സൂചിപ്പിച്ച ്രസ്താവന കഴിഞ്ഞ തലമുറ ഭാഷയോട്‌ കാട്ടിയ അനാദരവിനെ സൂചിപ്പിക്കുന്നു. “ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൌരവമേറിയ ഗ്രശ്നം ഭാഷയുടെ മരണമാണ്‌. സാഹിത്യ സൃഷ്ടിയുടെ ്രധാന ധര്‍മ്മം കാലത്തിന്റെ ഗതിയില്‍ വാക്കുകളുടെ അര്‍ത്ഥത്തിനു സംഭവി ക്കുന്ന നഷ്ടംമൂലം ഭാഷയ്ക്കുണ്ടാവുന്ന മരവിപ്പില്‍ നിന്നും അതിനെ രക്ഷപ്പെടു ത്താന്‍ വേണ്ടി പുതിയൊരു ഭാഷ സൃഷ്‌ടിച്ച്‌ ഭാഷയെ സജീവമായി നിലിര്‍ത്തുക എന്നതാണ്‌”. ഇതിനെ ഒരു രക്ഷാപ്രവര്‍ത്തനമായി ഗണിക്കേണ്ടതില്ലെന്നും സൃഷ്ടിപരമായ ഒരു അസാധാരണത്വമെന്ന നിലയില്‍ ഇത്‌ സംഭവിക്കുകയാ ണെന്നും അപ്പന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ നിന്നും എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം എഴുത്തുകാരന്‌ ഭാഷ്രപധാനമാണ്‌. ആശയവിനിമയത്തിന്‌ ശക്തമായ ഭാഷവേണം. ഭാഷയെ സ്വതന്ത്രമായി വിനിയോഗിക്കാനുള്ള ശേഷി എഴുത്തുകാര നുണ്ടാകണം. ഭാഷയാണ്‌ ആസ്വാദകരെ സൃഷ്ടിക്കുന്നത്‌. അതിനാലാണ്‌ ബഷീറും ഉറൂബും ശ്രദ്ധിക്കപ്പെട്ടത്‌. യാഥാസ്ഥിതിക വിമര്‍ശന സമീപനം വിമര്‍ശനത്തെ ജീര്‍ണതയിലേക്ക്‌ നയിക്കുന്നുവെന്ന വിശ്വാസമാണ്‌ അപ്പനുള്ളത്‌. വായനക്കാരനില്‍ സനന്ദര്യബോ ധം ജനിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കാവ്യാത്മക ബുദ്ധിയോടെ കലാസ്യ ഷ്ടികളെ വിമര്‍ശകന്‍ സമീപിക്കണം. ഇതൊരു സാഹസിക (പവര്‍ത്തിയും വെല്ലു വിളിയുമാണെന്ന്‌ അദ്ദേഹം കരുതുന്നു. അഗാധമായ പാണ്ഡിത്യത്തിനുള്ള ഇടമല്ല വിമര്‍ശനം. വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴി യണം എന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്‌. “കവിയും നോവലിസ്റ്റും മാത്ര മല്ല സാഹിത്യവിമര്‍ശകനും പുതിയ ഭാഷ സ്യഷടിക്കേണ്ടതുണ്ട്‌. പുതിയ സംജ്ഞാവലികളും അനുഭവങ്ങളുടെ ശബ്ദകോശത്തില്‍ നിന്നും ജനിക്കുന്ന പുതിയ പ്രയോഗങ്ങളും കൊണ്ടു സാന്ദ്രമായൊരു പുതിയ ഭാഷ സാഹിത്യകാരന്‍ സൃഷ്ടിച്ച മതിയാവൂ. ഈ ഭാഷ സെന്‍സിബിലിറ്റിയുടേതാകണം. ശബ്ദപാണ്ഡി 84 തൃത്തിന്റേതായിരിക്കരുത്‌”””. ഈ അഭിര്രായം അപ്പന്‍ പറയാന്‍ കാരണമായി കണ്ടെത്തുന്നത്‌ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോടിന്റെയും സാഹിത്യപഞ്ചാന ന്റെയും ശബ്ദപാണ്ഡിത്യാവതരണത്തെ മുന്‍നിര്‍ത്തിയാണ്‌. ഇത്തരം ഭാഷാ രീതി വിമര്‍ശനഭാഷയെ ജീര്‍ണതയിലേക്ക്‌ നയിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. വിമര്‍ശനവുമായി മുന്നോട്ട പോകുവാന്‍ മാതൃകയായി സുകുമാര്‍ അഴീ ക്കോട്‌ സ്വീകരിച്ചത്‌ മാരാരെയും സാഹിത്യപഞ്ചാനനെയും ആയിരുന്നു. മാരാ രുടെ തര്‍ക്കവിചാരങ്ങള്‍ പലപ്പോഴും സുകുമാര്‍ അഴീക്കോടിനെ സ്വാധിനിച്ചിട്ടു ണ്ട്‌ സാഹിതൃ പഞ്ചാനന്റെ ഭാഷാശൈലിയെ ന്യായീകരിക്കുകയും ചെയ്തു. അതിനാല്‍ വിമര്‍ശനം ഭാഷാപാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള മാധ്യമമായി മാറി. ഇത്തരം പാണ്ഡിത്യ പ്രകടന ഭാഷയെ അപ്പന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. അഴീക്കോടിന്റെ ഭാഷയെ നിശിതമായി വിമര്‍ശിക്കുന്ന വേളയില്‍ അഴീക്കോടിന്റെ ര്രയോഗങ്ങളോട്‌ അപ്പന്‍ സ്വീകരിക്കുന്ന നിലപാട്‌ നോക്കുക. ചിലപ്പോള്‍ ശബ്ദ പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള ആവേശത്തില്‍ സാഹിത്യ പഞ്ചാനനെപ്പോലും അദ്ദേഹം പിന്നിലാക്കുന്നതും നാം കാണുന്നു. യഥാര്‍ത്ഥ എഴുത്തുകാരന്റെ തൂലികയില്‍ നിന്ന്‌ ഭാഷ പുറപ്പെടുമ്പോള്‍ അത്‌ കൂടുതല്‍ ആകര്‍ഷകമായിത്തീരും എന്ന്‌ കെ. പി അപ്പന്‍ കരുതുന്നു. പുതിയ കാലത്തെ എഴുത്തുകാര്‍ തങ്ങളുടെ എഴുത്തില്‍ സാമൂഹ്യജീവിതത്തെ ്രതിഫലി പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാഷയില്‍ നിന്നും അകന്നുപോയോ എന്ന ഉത്കണ്ഠയു ണ്ടാവുകയും അവര്‍ ഭാഷയുടെ ചൈതനൃയശുനൃയതയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതിന്‌ അപ്പന്‍ “എം. ടി.യുടെ മഞ്ഞിലെ ഭാഷയെ കാവ്യാത്മകമാക്കി മാറ്റിയത്‌ ഉദാഹരിക്കുന്നു. കാവ്യഭാവനയുടെ ലാവണ്യാത്മകത “മഞ്ഞി'ല്‍ കാണാന്‍ കഴിയും. ഭാഷയുടെ സ്വരം, താളം എന്നിവയുടെ സഹായത്തോടെ ഏത്‌ വികാരത്തെയും ഇതിവൃത്തത്തേയും സയമ്യമായി ഒതുക്കി അവതരിപ്പിക്കാന്‍ എം. ടിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. എം. ടിയുടെ ചെറുകഥകളെല്ലാം ഗീതി കാവ്യങ്ങളാ 85 ണ്‌. ആ സവിശേഷ രചനാരീതി “മഞ്ഞി'’ല്‍ സാഫല്യമടയുന്നതായി അപ്പന്‍ നിരീ ക്ഷിക്കുന്നു. മഞ്ഞിലെ ഭാഷ സംഗീതാത്മകമാണ്‌. ഭാഷയിലൂടെ എം. ടി സൃഷ്ടി ക്കുന്ന സംഗീതം വൈകാരികമായ ശാന്തിയില്‍ എത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ ഉദ്യമത്തിന്റെ ഭാഗമാണെന്ന്‌ കാണാന്‍ കഴിയും. ഇത്‌ ഒരു എഴുത്തുകാരന്‍ സ്വകാര്യ ശാന്തിയിലേക്ക്‌ വിലയംവപ്രാപിക്കാനുള്ള ഒന്നായി മാറുന്നു. ഇത്‌ ഭാഷയെ ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ശ്രമവും കൂടിയാണ്‌. എഴുത്തുകാരന്റെ ്രധാന ആയുധമാണ്‌ ഭാഷ. ഭാഷയെ എഴുത്തുകാരന്‍ ര്രയോജനപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഭാഷയുടെ നിലനില്‍പിന്‌ എഴുത്തുകാ രന്‍ ആവശ്യമാണ്‌. ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിച്ച്‌ ഭാഷയെ നവീകരിക്കാമെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. അതിന്‌ എവിടെനിന്നും സ്വീകരിക്കാം. കാവ്യശാസ്ത്ര ത്തില്‍ നിന്നു മാ്രമല്ല രാഷ്ട വ്യവഹാരത്തില്‍ നിന്നോ അസ്തിത്വവാദത്തില്‍ നിന്നോ മിസ്ററിസിസത്തില്‍ നിന്നോ നരവംശശാസ്ത്രത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ മനഃശാസ്ത്രത്തില്‍ നിന്നോ എവിടെനിന്നും ഭാഷയുടെ പ്രയോഗപരത യ്ക്കാവശ്യമായ തന്തുക്കള്‍ കണ്ടെത്താം. ഭാഷയെ ജനപ്രിയമാക്കേണ്ടത്‌ എഴുത്തു കാരാണ്‌. എഴുത്തുകാരന്‍ സൃഷടിക്കുന്ന പദവിന്യാസവക്രതയിലൂടെ ഭാഷയെ നവീകരിക്കാനാവും. ഭാഷ നിരന്തരം പരിണാമ വിധേയമാണ്‌. അങ്ങനെയുള്ള ഭാഷയില്‍ പരിണാമം അനിവാര്യമാണ്‌. “ഭാഷ നിശ്ചലമായി നില്‍ക്കുന്ന വസ്തു വല്ല. മറ്റൊന്നായിത്തീരാന്‍ ആഗ്രഹിക്കപ്പെട്ട ഒന്നാണത്‌. ഈ പരിണാമത്തിന്‌ സഹായിക്കുന്നത്‌ വാക്കുകളും അവയുടെ ഉറച്ചുപോയ അര്‍ത്ഥവും നല്‍കുന്ന കറി നമായ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ട്‌ എഴുത്തുകാരന്‍ സ്യഷ്ടിക്കുന്ന പദവി ന്യാസവക്രതയാണ്‌. ഈ പ്രത്യേകതകൊണ്ട്‌ വൈകാരികമായ ആഴങ്ങളെയും ദാര്‍ശനികമായ വിഷമാവസ്ഥയേയും പദവിന്യാസ വൈചിത്രയം കൊണ്ട്‌ സൃഷ്ടി ക്കുന്ന സവിശേഷമായ ഒരു സ്വരപദ്ധതിയിലൂടെ ആവിഷ്‌ക്കരിക്കാന്‍ എഴുത്തുകാ രന്‌ കഴിയുന്നു.” 86 എഴുത്തുകാരന്‍ സ്വാതന്ത്ര്യം രണ്ടുവിധത്തിലുണ്ട്‌. അടിസ്ഥാനപരമായി ഒരു ഭാഷാജീവിയും ഒരു ദാര്‍ശനിക ജീവിയുമാവാന്‍ സാധിക്കും. ദാര്‍ശനിക ജീവിയാ വുന്നതോടൊപ്പം ഭാഷാജീവിയാകാനുള്ള സ്വാതന്ത്രവും അയാളുടെ ലക്ഷ്യമാണ്‌. നിര്‍മ്മാണകലയുടെ പ്രധാനപ്പെട്ട ഒരു വശമാണ്‌ ജനസമ്മതമായുള്ള ഭാഷ യില്‍നിന്നുള്ള മോചനം. അതിനുവേണ്ടി സമ്മര്‍ദ്ദങ്ങളില്‍ നിന്ന്‌ ഭാഷയെ മോചിപ്പി ക്കണം. ഭാഷ ചിലപ്പോള്‍ മാധ്യമം എന്നതില്‍ നിന്നും ഉയര്‍ന്ന്‌ ദര്‍ശനമായി വള രുന്ന അവസ്ഥ ഉണ്ട്‌. ഇത്‌ പലപ്പോഴും സംഭവിക്കുന്നത്‌ എഴുത്തുകാരന്റെ വൈകാ രികമായ വിഷമാവസ്ഥയില്‍ നിന്ന്‌ പദങ്ങളുടെ താളലയങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌. മലയാളത്തിലെ ആധുനിക എഴുത്തുകാരുടെ രചനകളെ ഉദാഹരണമായി ചൂണ്ടി ക്കാണിക്കുന്നു. ഭാഷയ്ക്ക്‌ ഒരു “റിഥ മുണ്ട്‌. ബിംബങ്ങള്‍ “റിഥ ത്തില്‍ ലയിക്കുന്നു. റിഥം മാത്രം അവശേഷിക്കുന്നു. റിഥം സൃഷ്ടിയില്‍ ആധിപത്യം സ്ഥാപിക്കുകയും അത്‌ ദര്‍ശനമായി മാറുകയും ചെയ്യുന്നു. മലയാളത്തിലെ ആധുനികരായ രണ്ട്‌ എഴുത്തുകാരുടെ രചനകളെ ഉദാഹരണമായി അപ്പന്‍ ചുണ്ടിക്കാണിക്കുന്നു. “ഖസാക്കിന്റെ ഇതിഹാസത്തിലെയും ‘മരണസര്‍ട്ടിഫിക്കറ്റി ലെയും ഫലിത ്രധാനമായ ഭാഷ വിപ്ലവാത്മകമാണ്‌. “ഫലിതം നിറഞ്ഞ ഒരസന്തുഷ്ടി” എന്ന നിലയിലും “സങ്കടകരമായ തമാശ്‌” എന്ന നിലയിലും തനിയ്ക്കനുഭവപ്പെട്ട ജീവി തത്തെ വികലയോഗിയുടെയോ ദീനനായ ഒരഹങ്കാരിയുടേയോ മട്ടില്‍ ഏതാ ണ്ടൊരു അലക്ഷ്യഭാവത്തില്‍ നോക്കിക്കാണുന്ന പ്രതീതി ഭാഷയുടെ “റിഥ ത്തിലൂടെ വിജയന്‍ സൃഷ്ടിക്കുന്നു. ആനന്ദിന്റേത്‌ മറ്റൊരു രീതിയാണ്‌. “മര ണസര്‍ട്ടിഫിക്കറ്റി'ലെ ഭാഷയുടെ ഭാരിച്ച സ്വരവും മന്ദഗതിയിലുള്ള ‘റിഥവും” മനു ഷ്യാസ്ഥിത്വമെന്ന ശ്വാസം മുട്ടിക്കുന്ന വിഷമാവസ്ഥ അനുഭവപ്പെടുത്തുന്നു. ദാര്‍ശനികമായപുതുമ അവതരിപ്പിക്കുന്നതിന്‌ എഴുത്തുകാര്‍ക്ക്‌ പഴയ ഭാഷാരീതി അനുയോജ്യമല്ലെന്ന അവസ്ഥ ഉണ്ടായി. പുതിയ ഭാഷാരീതി സൃഷ്ടി 87 ക്കേണ്ട അവസ്ഥയിലേക്ക്‌ വന്നു. ഇത്‌ ഭാഷാ പ്രതിസന്ധി ആയി അപ്പന്‍ കരുതു ന്നു. ഇത്തരം ഭാഷാ പ്രതിസന്ധി അനുഭവിച്ചവരില്‍ എടുത്തുപറയേണ്ട മലയാള സാഹിതൃകാരന്‍ ഒ. വി. വിജയനാണ്‌. ദര്‍ശനബോധത്തിന്റെ പരിശുദ്ധി നില നിര്‍ത്താന്‍ നിലവിലുള്ള മാധ്യമത്തിന്റെ മുഷിഞ്ഞ രീതിയുമായി നിരന്തരം കലഹിയ്ക്കേണ്ടി വന്നു. ഇവര്‍ സ്വീകരിച്ച രീതി ബിംബങ്ങളിലൂടെ ആശയങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു. ഈ ബിംബങ്ങള്‍ പുതുമ സ്ൃഷടിച്ചു. ശക്ത മായ വിവരണകലയുടെ സഹായത്താല്‍ മാധ്യമത്തെ നവീകരിക്കാന്‍ അതു വഴി സാധിച്ചു. “യുക്തിയുടെ അന്തിമ മൂടുപടത്തിനപ്പുറത്തേയ്ക്ക്‌ നീങ്ങിനില്‍ക്കുന്ന യഥാര്‍ത്ഥ്യം ആവിഷര്‍കരിക്കേണ്ടിവന്നപ്പോള്‍ ഭാഷയുടെ സ്ഥിരമായ വഴികള്‍ നോവലിസ്റ്റ്‌ ഉപേക്ഷിച്ചു”. ഒ. വി. വിജയന്‍ ഭാഷയെ ആകെ ഉടച്ചുവാര്‍ത്തു. അതിന്‌ വഴിതെളിച്ചത്‌ യുക്ത്ൃധിഷ്ഠിതമായ ചിന്തകള്‍ക്കപ്പുറത്തുള്ളവയെ അവതരിപ്പിക്കാന്‍ ഭാഷ അപ ര്യാപ്തമാണെന്ന തോന്നലായിരുന്നു. പരമാര്‍ത്ഥത്തെ ദര്‍ശിച്ച്‌ വെളിപ്പെടുത്താന്‍ പുതിയ ഭാഷ സ്യൃഷടിക്കേണ്ടിവന്നു. ഈ ഭാഷാപദ്ധതിയില്‍ ബിംബങ്ങള്‍ കടന്നു കൂടി. പുതുമയുള്ള ര്രയോഗങ്ങളും അതോടൊപ്പം ഉണ്ടായി. “ഖസാക്കിന്റെ ഇതി ഹാസത്തില്‍ നിന്നും ചില ഉദാഹരണങ്ങള്‍. “മോഹാലസ്യം പോലെ കാറ്റ്‌, മൃതി യുടെ മുലപ്പാല്‍, ജന്മാന്തരങ്ങളുടെ ഇളംവെയില്‍, സാന്ത്വനം പോലെ ഇരുട്ട, ദശാ സന്ധിപോലെ അവസാനിക്കുന്ന വെട്ടുവഴി, കാപ്പിച്ചെടിയിലെ സാന്ധ്യതീ്വത, മുഖം അഴിഞ്ഞു ലയനം (്പാപിച്ചു, ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു, ആ അനന്തരാശിയില്‍ നിന്ന്‌ ഏതോ സാന്ദ്രതയുടെ കിനാവുകള്‍ അയാ ളുടെ നിദ്രയില്‍ ഇറ്റുവീണു. അനാദിയായ സ്ഥലരാശിയില്‍ നിസ്സഹായനായി ആ പടുകിഴവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എന്നിങ്ങനെയുള്ള നിരവധി ബിംബ ങ്ങളുടെയും പ്രഹേളികാ സനന്ദര്യമുള്ള ്രയോഗങ്ങളുടെയും സഹായത്തോടെ നിഘണ്ടുവിലെ അര്‍ത്ഥകല്പനകള്‍ക്ക്‌ അതീതമായി നില്‍ക്കുന്ന ജീവിതബോധ 88 തെൌക്കുറിച്ചുള്ള മനോഭാവങ്ങള്‍ ഉണര്‍ത്തുന്നു”. ഇത്തരം ഭാഷാരീതി സാഹിത്യ ത്തിന്‌ മുതല്‍ക്കൂട്ടായി. മലയാളസാഹിത്ൃത്തിലെ മൂന്നും നാലും തലമുറയില്‍പ്പെട്ട വര്‍ നടത്തിയ ഭാഷാവിപ്ലവമാണ്‌. ഇത്‌ ഭാഷയുടെ മുന്നേറ്റത്തിന്‌ കാരണണമായി. അത്തരത്തിലുള്ള കൃതികളെ അപ്പന്‍ വിമര്‍ശനവിധേയമാക്കുമ്പോള്‍ ആ വിപ്ലവം തുറന്നുകാട്ടാന്‍ സന്മനസ്സ്‌ കാണിച്ചു. വിമര്‍ശകന്‍ എന്ന നിലയില്‍ ഭാഷയുടെ (്രാധാന്യത്തെപ്പറ്റി സന്ദര്‍ഭം കിട്ടു മ്പോഴെല്ലാം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട. അതിനാലാണദ്ദേഹം കൃതികളിലെ ഭാഷാപരമായ പ്രത്യേകതകള്‍ വിശകലനം ചെയ്യുന്നത്‌. എപ്പോഴും ഭാഷയില്‍ പുതുമ സൃഷടിക്കപ്പെടണം എന്നഭി്രായക്കാരനാണദ്ദേഹം. തന്റെ കൃതികളിലും അത്‌ പുലര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. വിമര്‍ശനപാരമ്പര്യത്തില്‍ നിന്നും വൃതിചലിക്കാന്‍ കാരണം ഇത്തരം നിരീക്ഷണമാണ്‌. 2,4 ദാര്‍ശനിക തലം വിമര്‍ശന സമീപനത്തില്‍ ദാര്‍ശനിക തലത്തിന്‌ പ്രാധാന്യം കെ. പി അപ്പന്‍ നല്‍കിയിരുന്നു. സാഹിതൃത്തില്‍ ദാര്‍ശനികത കടന്നുവരുന്നത്‌ എഴുത്തു കാരനിലൂടെയാണ്‌. എഴുത്തുകാരുടെ സംഭാവനയാണ്‌ ദാര്‍ശനികത. എന്നാല്‍ എഴുത്തുകാരന്റെ ദര്‍ശനത്തിലേക്ക്‌ വായനക്കാരനെ എത്തിക്കേണ്ട ബാധ്യത അയാള്‍ക്കില്ല. സൃഷ്ടിയുടെ ഘട്ടത്തില്‍ എഴുത്തുകാരന്‍ പൂര്‍ണസ്വതന്ത്രനായിരി ക്കണം. സ്വതന്ത്രമനസ്സോടെ സ്ൃഷ്ടിയിലേര്‍പ്പെടണം. എഴുത്തുകാരന്റെ ദര്‍ശനം വായനക്കാരനില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതിനപ്പുറത്തേക്ക്‌ സമൂഹ ത്തോട്‌ ഏതെങ്കിലും തരത്തിലുള്ള പ്രതിജ്ഞാബദ്ധത എഴുത്തുകാരനുണ്ടെന്ന്‌ അപ്പന്‍ കരുതുന്നില്ല. ഒരു സാഹിത്യകൃതി വായിച്ച്‌ ഉടനെ മാറ്റം സമൂഹത്തിലുണ്ടാ കുമെന്ന വിശ്വാസവും അപ്പനില്ല. ഇത്തരം കൃതികളുടെ വായന വായനക്കാരനെ ഉള്‍ക്കാഴ്ചയുള്ളവരാക്കുകയും അവരില്‍ ഒരു ദാര്‍ശനികത വളര്‍ത്താന്‍ സഹായി ക്കുകയും ചെയ്യും. സോറിസ്ലെസ്സിംഗിന്റെ “The grass is singing ഉദാഹരണ 89 മായി അപ്പന്‍ ചുണ്ടിക്കാണിക്കുന്നു. ഈ നോവലില്‍ കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈരുദ്ധ്യനാടകങ്ങളും പുരുഷാധിപത്യലോകത്ത്‌ സ്ത്രീയുടെ അവ സ്ഥയും പ്രധാന പ്രമേയങ്ങളാണ്‌. കലാകാരി തീവ്രവികാരത്തോടെ ആവിഷകരി ച്ചപ്പോള്‍ നോവല്‍ സാമൂഹികരേഖ എന്ന അവസ്ഥയില്‍ നിന്നും കുതിച്ചുപൊങ്ങി മനഃശാസ്ത്രത്തിന്റെയും സമൂഹശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ആഴങ്ങള്‍ തേടുന്ന കലാസൃഷ്ടിയായി മാറി. സാഹിത്യം സാമൂഹ്യസേവനം നിര്‍വ്ൃവഹിക്കുന്നുണ്ട. പ്രധാനമായും ചെയ്യുന്ന സേവനം ചിന്താശേഷിയും ഉള്‍ക്കാഴ്ചയും സ്വതന്ത്രബുദ്ധിയുമുള്ള മനു ഷ്യരെ സ്ൃഷ്ടിക്കുന്നുവെന്നതാണ്‌. ഇങ്ങനെയുള്ള വലിയ മനുഷ്യരാണ്‌ ലോകത്തെ മുന്നോട്ട നയിക്കുന്നത്‌. എഴുത്തുകാരന്റെ പരസ്യജീവിത്തിലെ സാമൂ ഹിക വീക്ഷണം പെട്ടെന്ന്‌ കണ്ടെത്താം. നീഷെ ഏറ്റവും വലിയ മനഃശാസ്ത്ര ജ്ഞന്‍ എന്ന്‌ വിശേഷിപ്പിച്ച ദസ്തയേവ്സ്കിയുടെ കൃതിയായ ‘ഭൂതാവിഷ്ടര്‍ എന്ന കൃതിയെ അപ്പന്‍ തെളിവിനായി സമര്‍പ്പിക്കുന്നു. ലൂക്കോസിന്റെ സുവിശേഷ ത്തില്‍ നിന്നാണ്‌ ദസ്തേവിസ്ക്കിയുടെ ഭൂതാവിഷ്ടരുടെ സങ്കല്‍പം. ലൂക്കോ സിന്റെ സുവിശേഷത്തില്‍ ഭൂതങ്ങള്‍ ബാധിച്ച ഒരു മനുഷ്യന്‍ ക്രിസ്തുവിന്റെ മുന്നി ലെത്തി. ഭൂതങ്ങളില്‍ നിന്ന്‌ രക്ഷിക്കണമെന്ന്‌ അപേക്ഷിക്കുന്നു. അവന്റെ പേര്‍ ചോദിച്ചപ്പോള്‍ അവന്‍ ലെഗ്യാന്‍ എന്ന്‌ മറുപടി പറഞ്ഞു. പാതാളത്തിലേക്ക്‌ പോകാന്‍ കല്‍പ്പിക്കരുതെന്ന്‌ ഭൂതങ്ങള്‍ യേശുവിനോട്‌ അപേക്ഷിക്കുകയും മല യില്‍ മേഞ്ഞ്‌ നടന്നിരുന്ന പന്നികളിലേക്ക്‌ പ്രവേശിക്കാന്‍ അനുവാദം തരണ മെന്നും അപേക്ഷിച്ചു. അനുവാദം കിട്ടിയതിനെ തുടര്‍ന്ന്‌ മനുഷ്യനില്‍ നിന്ന്‌ വിട്ട്‌ ഭൂതം പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ തടാകത്തിലേക്ക്‌ പാഞ്ഞു. തടാക ത്തില്‍ മുങ്ങി ചത്തു. ഭൂതങ്ങള്‍ വിട്ട്‌ പോയവര്‍ ക്രിസ്തുവിന്റെ കാല്‍ക്കല്‍ ഇരു ന്നു. ഈ സംഭവം കണ്ടവര്‍ സത്യാവസ്ഥ പട്ടണത്തിലും നാട്ടിലും അറിയിച്ചു. ഈ അത്ഭുത കഥ ചരിത്രത്തിലേക്കെത്തിക്കുകയാണ്‌ ദസ്തേവിസ്കി. മനു 90 ഷ്യനെ ബാധിച്ചിരിക്കുന്ന തിന്മകളില്‍ നിന്ന്‌ സമൂഹത്തെ ഉദ്ധരിക്കുക എന്ന എഴു ത്തുകാരന്റെ ധര്‍മ്മം വിമര്‍ശനകൃതിയില്‍ നിര്‍വഹിക്കേണ്ടപ്പെടേണ്ടതാണെന്ന വസ്തുത അപ്പന്‍ ഈ ഉദാഹരണത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഈ കൃതി സമൂഹത്തിന്‌ എന്ത്‌ സംഭാവനയാണ്‌ നല്‍കുന്നത്‌? അത്‌ കൂടു തല്‍ നല്ല വായനക്കാരനെ സ്ൃഷടിക്കുന്നു. കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ള മനുഷ്യനെ സൃഷ്ടിക്കുന്നു. ജ്വാലകള്‍ക്കിടയില്‍ പാടി ഞാനൊരു മനുഷ്യനായിത്തീരുന്നു വെന്ന്‌ നെരൂദ എഴുതിയ പോലെ ഇത്തരം കൃതികള്‍ വായിച്ച വായനക്കാരന്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ള മനുഷ്യനായിത്തീരുന്നു. ഇതിനെ കലയുടെ ദത്യ മായി പരിഗണിക്കാം. എഴുത്തുകാരന്‌ സമൂഹത്തോട്‌ പ്രതിജ്ഞാബദ്ധതയി ല്ലെന്ന്‌ പറയുമ്പോഴും അത്‌ ഏകപക്ഷീയമായ ഒഴിവുകഴിവല്ല. പകരം മാനുഷ്യക മായൊരു അവബോധം സൃഷ്ടിക്കുന്നു എന്നുതന്നെയാണ്‌ ഇവിടെ വ്യക്തമാക്കു ന്നത്‌. എഴുത്തുകാരന്‍ സ്വതന്ത്രനായിരിക്കണം എന്നത്‌ അപ്പന്റെ ്രധാന ദര്‍ശമാ ണ്‌. എല്ലാ ്രലോഭനങ്ങളില്‍നിന്നും ഒഴിഞ്ഞ്മാറി സ്വതന്ത്രമായി രചന നടത്താ നുള്ള സ്വാതന്ത്രം അയാള്‍ക്കുണ്ടാവണം. എന്നാല്‍ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ മറ്റെല്ലാ മനുഷ്യരും അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ പരിമിതി എഴു ത്തുകാരനും അനുഭവിക്കുന്നതാണെന്ന അഭി്രായവും അപ്പനുണ്ട്‌. എഴുത്തുകാ രന്‍ ബുൂര്‍ഷ്വാര്രസാധകരില്‍ നിന്നും സ്വതന്ത്രനാകുന്നുവെന്ന ലെനിന്റെ വാദത്തെ അപ്പന്‍ നിരാകരിക്കുന്നു. "എഴുത്തുകാരനായി സ്വയം ജ്ഞാനസ്നാനം ചെയ്ത ഒരാള്‍ സൃഷ്ടി ഒരപൂര്‍വ്വ വസ്തുവായിരിക്കാന്‍ വേണ്ടി നടത്തുന്ന ബാഹ്യപ്രേരണ കളുടെ കലര്‍പ്പില്ലാത്ത കലാസാധനതന്നെയാണ്‌ സ്വാതന്ത്ര്യം. എഴുത്തുകാരന്‍ എന്നു പറഞ്ഞാല്‍ സകലവിധ പ്രേരണകള്‍ക്കും അതീതനായി നിയോഗിക്കപ്പെട്ട വന്‍ എന്നാണ്‌ അര്‍ത്ഥം ഇതായിരുന്നു കെ. പി. അപ്പന്റെ നിലപാട്‌. 91 ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പരീക്ഷണത്തിന്റെ നിമിഷ ങ്ങളാണ്‌ സൃഷ്ടിയുടെ സമയം. സ്വന്തം മാര്‍ഗ്ഗം കണ്ടെത്താനുള്ള പരീക്ഷണവും ദര്‍ശനത്തെ ആവിഷ്കരിക്കേണ്ടതെങ്ങനെയെന്നുള്ള അശാന്തിയും എഴുത്തുകാ രന്‍ നേരിടേണ്ടി വരുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ എഴുത്തുകാരന്‍ തന്റേതായ പാത കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്‌ അയാള്‍ ഒരു അപൂര്‍വൃദര്‍ശനത്തിലൂടെ സ്വാത ന്ത്രത്തെ മുറുകെ പിടിക്കുന്നു. ഇത്തരമവസ്ഥയെ നേരിടാന്‍ അപ്പന്‍ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന കഥാപാത്രത്തെ ഉദാഹരിക്കുന്നു. സിദ്ധാര്‍ത്ഥ ആരുടെ മുന്നിലും അടിയറവ്‌ പറയുന്നില്ല. അയാള്‍ സ്വന്തം മാര്‍ഗ്ഗം അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. എഴുത്തുകാരന്റെ രചനയ്ക്കും എന്തെങ്കിലും അര്‍ത്ഥമുണ്ടായിരിക്കണം. അത്‌ സഫലീകരിക്കാനുള്ള അന്വേഷണം അയാള്‍ നട ത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. എഴുത്തുകാരന്‍ മാനസിക അടിമ ത്തത്തില്‍ നിന്നും മോചിതനായിരിക്കണം. മാനസിക അടിമത്തം എഴുത്തിന്‌ അനു കൂലമാവില്ല. സിദ്ധാര്‍ത്ഥ നിരന്തരമായി അശാന്തി അനുഭവിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ഉദ്ദേശ്യത്തെ അന്വേഷിക്കുകയായിരുന്നു. സ്വന്തം മാര്‍ഗ്ഗത്തിലൂടെയുള്ള അന്വേഷ ണമാണ്‌ നടത്തുന്നത്‌. ഇത്തരം ഒരന്വേഷണം ഉന്നതമായ എഴുത്തുകാരന്റെ പിന്നില്‍ ഉണ്ടായിരിക്കും. ഈ അന്വേഷണത്തിലാണ്‌ എഴുത്തുകാരന്റെ സ്വാതന്ത്ര്യം അന്തര്‍ഭവിച്ചിരിക്കുന്നത്‌. സമൂഹത്തിനുവേണ്ടി അനുഷധിക്കുന്ന ഒരു കര്‍ത്തവ്യമായി എഴുത്തുമാറുമ്പോള്‍ അത്‌ ബോധപൂര്‍വ്വമായ പ്രവര്‍ത്തനമായി മാറും. ഇത്‌ എഴുത്തുകാരന്റെ ആകുലതകളെയും സ്വകാര്യ ദര്‍ശനത്തെയും നിഷേധിക്കാന്‍ ഇടയാകും. ഫലത്തില്‍ എഴുത്തുകാരന്റെ സൃഷ്ടിയുടെ സ്വാത ന്ത്യത്തെ അത്‌ നിഗ്രഹിക്കും. രചനയിലേര്‍പ്പെടുമ്പോള്‍ എഴുത്തുകാരന്‍ ബിംബങ്ങളും ഗ്പതീകങ്ങളും സൃഷ്ടിക്കുന്നു. അയാളുടെ മനോഭാവത്തിനനുസൃതമായി സ്വരസവിശേഷത 92 അല്ലെങ്കില്‍ (tone) ഉണ്ടാകുന്നു. ഈ സ്വരസവിശേഷതയില്‍ നിന്നും ബിംബങ്ങ ളില്‍ നിന്നും സ്വന്തം ദര്‍ശനം രൂപപ്പെടുന്നു. ആധുനിക മലയാള സാഹിത്യം പരി ശോധിച്ചാല്‍ ഓരോ എഴുത്തുകാരനിലും ഈ ദര്‍ശനബോധം കണ്ടെത്താന്‍ കഴി യും. മലയാള സാഹിതൃത്തില്‍ ഇത്തരം ദര്‍ശനം വച്ചുപുലര്‍ത്തിയവരില്‍ പ്രധാനി കള്‍ ഒ. വി വിജയന്‍, എം. ടി, കാക്കനാടന്‍, ആന൯ എന്നിവരെ അപ്പന്‍ പരാമർശി ക്കുന്നുണ്ട്‌. എഴുത്തുകാരന്‌ പറയാനുള്ളത്‌ എന്താണെന്ന്‌ അയാള്‍ക്ക്‌ വ്യക്തമാകു ന്നത്‌ എഴുതിക്കഴിയുമ്പോള്‍ മാ്രമാണ്‌. ഇത്‌ രചനാരഹസ്യമായി അപ്പന്‍ കരുതു ന്നു, ആ രഹസ്യത്തെ സ്ഥാപിക്കാന്‍ ഡേവിഡ്‌ ലോഡ്ജിന്റെ മേരിമക്കാര്‍ത്തി യെയും സുഗതകുമാരിയെയും ഉദ്ധരിക്കുന്നു. ഒരു കവിത ജനിക്കുന്നു എന്ന ലേഖ നത്തില്‍ സുഗതകുമാരി എഴുതുന്നു “ഞാന്‍ എഴുതുമ്പോള്‍ വ്യക്തമായ ഒരു വിഷ യമോ എഴുതേണ്ട വസ്തുതയുടെ ഒരു രൂപരേഖയോ എന്റെ മനസ്സില്‍ ഉണ്ടായിരി ക്കുക പതിവില്ല. ആന്തരികമായ ഏതോ ഒരസംതൃയപ്തിയുടെ സമ്മര്‍ദ്ദത്താല്‍ തികച്ചും അസ്വസ്ഥമായ ഹൃദയത്തോടെ എന്തിനെപ്പറ്റി എഴുതുന്നു എന്നറിഞ്ഞു കൂടാതെ ഞാന്‍ എഴുതിത്തുടങ്ങുന്നു. പെട്ടെന്ന്‌ വാക്കുകള്‍ ആശയങ്ങളായി രൂപം കൊളളുന്നു. അവയ്ക്ക്‌ ബന്ധവും പുരോഗതിയും ഉണ്ടാകുന്നു. വിഷയം താനേ നിര്‍ണ്ണയിക്കപ്പെടുന്നു. ഓരോ വരിയും അടുത്തവരിക്ക്‌ രൂപം നല്‍കുന്നു. അങ്ങനെ ആ പ്രക്രിയ അതിദ്രുതമായി ഭാവപരയായി മാറുന്നതോടെ കവിത ജനിക്കുന്നു”. സാഹിത്യധര്‍മ്മമാണ്‌ കാര്യനിവേദനം. എഴുത്തുകാരന്‌ പറയാനെന്തെ ങ്കിലും ഉണ്ടാവും. എഴുത്തുകാരന്‍ പറയുമ്പോള്‍ വായനക്കാരന്‍ ശ്രോതാവാകും. എഴുത്തുകാരന്‍ പറയാനെന്തെങ്കിലും ഉണ്ടായിരിക്കണമെന്ന മുണ്ടശ്ശേരിയുടെ അഭി ര്രായം സ്മരണീയമാണ്‌. ദര്‍ശന സാക്ഷാത്ക്കാരം കലയുടെ ലക്ഷ്യമാണ്‌. മാര്‍ഗ്ഗ ത്തിന്റെ സ്വഭാവം എന്തുമായിക്കൊള്ളട്ടെ. ദര്‍ശനത്തെ സന്ദേശമെന്നോ ഗുണപാഠ മെന്നോ ലളിതമായി പറയാം. ആസ്വാദകന്റെ അഭിരുചിയ്ക്കനുസരിച്ച്‌ ഒരു സാഹിത്യസ്ൃഷ്ടിയിലെ ദാര്‍ശനികമായ ന്നത്യത്തെ കണ്ടെത്താന്‍ കഴിയും. 93 ഇത്‌ ഭക്ഷണം കഴിക്കുന്ന ഒരാള്‍ തന്റെ ദഹനശേഷിയ്ക്കനുപാതികമായി അതില്‍ നിന്നും പോഷകാംശം ആഗിരണം ചെയ്യുന്നതുപോലെയാണ്‌. കൃതികളിലെ പോഷകാംശത്തിലെ ഒരു ഘടകമാണ്‌ ദാര്‍ശനികത. അപ്പന്റെ അഭിപ്രായത്തില്‍ ഉത്തമ സാഹിത്യസൃഷ്ടി കൂടുതല്‍ നല്ല വായനക്കാരനെ സൃഷടിക്കും. അത്തരം സൃഷ്ടികളില്‍ വേണ്ട (പധാനപ്പെട്ട ഘടകമാണ്‌ ദാര്‍ശനികത. ഒരു ദര്‍ശനം എഴു ത്തുകാരന ആവശ്യമാണ്‌. 2.5 അസ്തിത്വവാദം ഡാനിഷ്‌ ചിന്തകനായ സോറന്‍ കീര്‍ക്കെഗോറിന്റെ ചിന്തയിലാണ്‌ അസ്തി ത്വവാദം രൂപമെടുത്തത്‌. അസ്തിത്വവാദികള്‍ക്ക്‌ ജീവിതം ദുഷ്കരവും ഒറ്റപ്പെടലും തിന്മയും നിറഞ്ഞതാണ്‌. അതിനാല്‍ ഏറെ ഉല്‍ക്കണ്ഠയും വിഷാദവും നിറഞ്ഞ ജീവിതത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമം അവര്‍ നടത്തുന്നു. അവര്‍ ഇത്തരം കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്രത്തിനായി കൊതിക്കുന്നു. അതിനാലാണ്‌ സാര്‍ത്ര്‌ സ്വാതന്ത്ര്യം സ്വാതന്ത്രത്തിനുവേണ്ടി എന്ന്‌ പ്രഖ്യാപിച്ചത്‌. അപ്പന്റെ അഭി്രായത്തില്‍ അസ്തിത്വവാദമെന്നത്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ട തത്വശാസ്ത്രമാണ്‌. മൂല്യോപാസകര്‍ക്ക്‌ അസ്വസ്ഥത ഉളവാക്കിയ ഒന്നാണ്‌ അസ്തിത്വവാദം. അസ്തിത്വചിന്ത മുല്യനിഷേധമാണെന്ന ശുദ്ധാത്മാക്കളുടെ മുന്‍വിധിയോടുള്ള അപ്പന്റെ ്രതികരണം. ഈ ഇരുണ്ട ആരോപണം അതുന്ന യിച്ച ചുണ്ടുകളില്‍ വെച്ചുതന്നെ മരണമടയേണ്ടതാണെന്ന്‌ അപ്പന്‍ വിശ്വസിക്കുന്നു. കാരണം ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം സ്വാതന്ത്ര്യമാണ്‌. സാര്‍ത്രിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം മൂല്യങ്ങളുടെ മൂല്യമാണ്‌. അതു കൊണ്ട്‌ മനുഷ്യന്റെ സ്വാതന്ത്രത്തിന്‌ പരമപ്രാധാന്യം നല്‍കുന്ന ഈ തത്വചിന്ത മൂല്യങ്ങളെ നിഷേധിക്കുന്നുവെന്നവാദം പച്ചനുണയാണെന്നും അത്‌ നരക ത്തിലേക്കുള്ള ്രയാണമാണെന്നും അപ്പന്‍ നിരൂപിക്കുന്നു. 94 അസ്തിത്വവാദത്തിന്റെ അടിത്തറയായി അപ്പന്‍ കണ്ടെത്തുന്നത്‌ മനുഷ്യന്‍ ഒറ്റപ്പെട്ടവനാണെന്നും ഭയവും ഉല്‍ക്കണ്ഠയും മനുഷ്യാസ്തിത്വത്തെ വേട്ടയാടുന്നു വെന്നുമുള്ള ചിന്തയാണ്‌. കീര്‍ക്കെഗോറിന്റെയും സാര്‍ത്രിന്റെയും അസ്തിത്വവാദ ചിന്തകള്‍ രണ്ടുതരത്തിലാണ്‌. കീര്‍ക്കെഗോറിന്റേത്‌ ഈശ്വരാധിഷ്ഠിതവും സാര്‍ത്രിന്റേത്‌ ഈശ്വര നിഷേധവുമാണ്‌. മനുഷ്യാസ്തിത്വത്തിന്‌ പ്രത്യേക കാര ണവും ലക്ഷ്യവും ഇല്ലെന്ന നിലപാടാണ്‌ സാര്‍ത്രിനുളളത്‌. ഒരു കാരണവുമില്ലാതെ മനുഷ്യന്‍ അസാധ്യമായൊരു ലോകത്ത്‌ അകപ്പെ ട്ടിരിക്കുകയാണെന്നും (്പതൃേകിച്ച്‌ യാതൊരു ലക്ഷ്യവുമില്ലെങ്കിലും അവനില്‍ അസ്തിത്വത്തിന്റെ ഭാരം കടന്നുകൂടുന്നു. ഈ അവസ്ഥയെ സാര്‍ത്ര്‌ അര്‍ഥശൂന്യത എന്ന്‌ വിശേഷിപ്പിക്കുന്നു. ഈ സവിശേഷ സ്ഥിതിയില്‍ നിന്ന്‌ ആത്മഹത്യക്കു പോലും അയാളെ രക്ഷിക്കാനാവില്ല. ഇതാണ്‌ ജീവിതത്തെ സംബന്ധിക്കുന്ന പരമ മായ സത്യം എന്ന നിലപാടാണ്‌ സാര്‍ത്രിന്‌. സാര്‍ത്രിന്റെ കാഴ്ചപ്പാടിനോട്‌ അപ്പന്‍ അനുഭാവം പ്രകടിപ്പിക്കുന്നു. ജനനത്തിന്‌ മുമ്പ്‌ മനുഷ്യന്‍ യാതൊരു സത്തയുമില്ല. നമ്മള്‍ ഇവിടെ ജനിക്കുന്നത്‌ യാദൃച്ലികമായാണ്‌. ഈശ്വരന്റെ സഹായം ആവശ്യമില്ല. നിര്‍മ്മാതാവിന്‌ താനൊരുക്കുന്ന രൂപത്തെക്കുറിച്ചും വസ്തുവിനെക്കുറിച്ചും സങ്കല്പമുണ്ട്‌. ഇതിനെ അപ്പന്‍ “സത്ത്‌ എന്ന്‌ വിളിക്കു ന്നു. മനുഷ്യന്റെ കാര്യത്തില്‍ അവന്റെ സത്തയെ നിര്‍മ്മിക്കാനുള്ള ഉത്തരവദിത്തം അവന്റേതാണ്‌. എഴുത്തുകാരന്റെ അസ്ത്വവ്ൃഥ ആധുനികസാഹിത്യത്തെ സകലകാലത്തി ന്റെയും സാഹിത്യരൂപമാക്കി മാറ്റുന്നുവെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ഈ ദാര്‍ശനിക വ്യഥ മനുഷ്യരാശിയുടെ മുഴുവന്‍ വ്യഥയുടെ പ്രതീകമാണ്‌. “മനുഷ്യന്‍ എന്ന വ്യക്തിയെ വീണ്ടെടുക്കുകയായിരുന്നു അസ്ഥിത്വവാദത്തിന്റെ മുഖ്യ ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍ മനുഷ്യമഹത്വകേന്ദ്രീകൃതമായ ഒരു ദാര്‍ശനിക ശാഖ എന്നു 95 വേണമെങ്കില്‍ അസ്തിത്വവാദത്തെ വിശേഷിപ്പിക്കാമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടിരി ക്കുന്നു”. അസ്തിത്വവാദികളുടെ പ്രധാനപ്പെട്ട ഒരാശയമാണ്‌ അന്യവല്‍ക്കരണം (Alientation). ആള്‍ക്കൂട്ടത്തില്‍ വ്ൃക്തിയനുഭവിക്കുന്ന ഏകാന്തഭാവമാണ്‌ അന്യവല്‍ക്കരണം. ഈ ലോകത്തിന്റെ ഘടനയില്‍ താന്‍ ഒരു അവശ്യഘടകമ ല്ലെന്നും തനിയ്ക്ക്‌ പ്രത്യേകമായി നിര്‍വഹിക്കേണ്ട ദത്യമില്ലെന്നുമുള്ള തിരിച്ചറി വാണ്‌ അന്യവല്‍ക്കരണമെന്ന്‌ സാര്‍ത്ര. ഹൈഡഗറിന്റെ അഭിപ്രായത്തില്‍ മൂല്യവും അര്‍ത്ഥവും നഷ്ടപ്പെട്ട ലോകത്തില്‍ അന്യവല്‍ക്കരിക്കപ്പെടാത്ത ജീവിതം അസാധ്യമാണ്‌. ശൂനൃതാവാദം അസ്തിത്വവാദത്തിന്റെ മറ്റൊരു ഘടകമാ ണ്‌. ശൂനൃത ഒരു (്പശ്നമെന്ന നിലയില്‍ ആദ്യമായി ചര്‍ച്ച ചെയ്യപ്പെടുത്‌ 1844-ല്‍ കീര്‍ക്കെഗോര്‍ പ്രസിദ്ധപ്പെടുത്തിയ ഭീതി എന്ന സങ്കല്‍പം” (The concept of Dread) എന്ന പുസ്തകത്തിലാണ്‌. അസ്തിത്വവാദത്തിലെ പ്രധാന വിഷയങ്ങ ളാണ്‌ അന്യവല്‍ക്കരണവും ശൂന്യതയും വിരസതയും ശോകപ്രവണതയും മോഹ ഭംഗങ്ങളും മൃത്യുവാഞ്‌ ഛയും മറ്റും. അപ്പന്‍ അസ്തിത്വവാദത്തിന്റെ ചിന്താപദ്ധതികള്‍ തന്റെ കൃതികളിലൂടെ അന്വേഷണ വിധേയമാക്കുന്നുണ്ട്‌. എം. ടിയുടെ “മഞ്ഞ്‌ വിശകലനം ചെയ്യു മ്പോള്‍ വിമലയുടെ സ്വകാര്യ ദുഃഖത്തിന്റെ ദാര്‍ശനികമായ അന്വേഷണമാണ്‌ അപ്പന്‍ നിര്‍വ്ൃഹിക്കുന്നത്‌. മനുഷ്യന്റെ ദയനീയമായ വിളിയും ബാഹ്യലോക ത്തിന്റെ ന്യായരഹിതമായ മനനവുമാണ്‌ “മഞ്ഞ്‌ എന്ന നോവലില്‍ നിറഞ്ഞു നില്‍ക്കുന്ന ദാര്‍ശനികബോധമെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ആനന്ദിന്റെ “ആള്‍ക്കൂട്ടത്തെ നമ്മുടെ കാലഘട്ടത്തിന്റെ അസ്തിത്വവാദപരമായ ചരിത്രമെന്ന്‌ അപ്പന്‍ വിശേഷിപ്പിക്കുന്നു. ആനന്ദിന്റെ കലയെ നിയന്ത്രിക്കുന്നത്‌ ആള്‍ക്കൂട്ട ത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ട ഒരു മനോഭാവത്തിന്റെ 96 യാതനകളാണ്‌. ചരിശ്രത്തിന്റെയും അസ്തിത്വവ്യവസ്ഥയുടെയും ലോകത്തിലെ ്രതിരുപാത്മക വ്യക്തികള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിലൂടെ യാതനകള്‍ അപഗ്രഥിച്ച്‌ അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യ തെൌക്കുറിച്ച്‌ ആനന്‍ തയ്യാറാക്കിയ വിപുലമായ രേഖകളാണ്‌ “ആള്‍ക്കൂട്ടം”. നിരവധി കേന്ദ്രബിന്ദുക്കളില്‍ ഒരാളായ സുനിലിനെ ആനന മഹാനഗര ത്തിലെ മനുഷ്യ്രവാഹത്തിന്റെ ഒരു ബിന്ദുവായി അവതരിപ്പിക്കുന്നു. അയാളുടെ സ്ഥാനം എവിടെയാണെന്ന്‌ ഏകാകിയായി അന്വേഷിക്കുന്നു. ആനന്ദ്‌ സുനിലി ലൂടെ ഏകാന്തതയുടെ ആകുലതയും നിലനില്‍പിന്റെ മനം പുരട്ടലും അവതരിപ്പി ക്കുന്നു. തള്ളി നില്‍ക്കുന്ന മൂക്ക, ഇലകള്‍ പെലെയുള്ള കാത്‌, ഇരുവശങ്ങളിലും കിടന്ന്‌ ആടുന്ന കൈകള്‍, ഗുളികള്‍ പുളയുന്നതുപോലെ ചലിക്കുന്ന അറപ്പുതോ ന്നിക്കുന്ന വിരലുകള്‍ ഇതെല്ലാം മനുഷ്യന്റെ രൂപം വിരൂപമാണെന്ന്‌ തെളിയിക്കു ന്നുണ്ടെന്ന്‌ വിശ്വസിക്കുന്ന സുനിലിനെ സ്ൃഷടിക്കുന്നതിലൂടെ നിലനില്പ്‌ ഒരു മനംപുരട്ടല്‍ തന്നെയാണെന്ന ആശയം ഒരു കരുണയുമില്ലാതെ ആവിഷ്കരിക്കുക യാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌ .” അന്യനായിത്തീരാന്‍ വിധിയ്ക്കപ്പെട്ട ഒരുവന്റെ മനോഭാവമാണ്‌ സുനിലില്‍ കാണാന്‍കഴിയുന്നത്‌. സുനിലിന്റെ ജീവിതത്തെ സ്വാഭാവികവാസനകൊണ്ട്‌ തെന്നിമാറി ജീവിക്കേണ്ടിവന്ന കീര്‍ക്കെഗോറിന്റെയും കാഫ്കെയുടെയും സ്വകാര്യ ജീവിതവുമായി അപ്പന്‍ ബന്ധിപ്പിക്കുന്നു. സുനില്‍, സുന്ദര്‍, പ്രേം, ജോസഫ്‌, രാഘവന്‍, രാധ, കവിത, മിസ്സിസ്സ്‌ ചിറ്റ്സസ്‌, ലളിത എന്നിവരാണ്‌ ആള്‍ക്കൂട്ട ത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അവരിലൂടെ ആധുനിക മനുഷ്യമനസ്സിന്റെ യാത നകളെ അപഗ്രഥന വിധേയമാക്കുന്നു. മനുഷ്യജീവിതത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ചുള്ള അവബോധവും വ്യക്തിയുടെ മേല്‍യന്ത്രസംസ്കാരം ചെലുത്തുന്ന ആധിപത്യവും സ്വകാര്യജീവി ത്തെയും പൊതുജീവിതത്തെയും പീഡിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. അപ്പോഴും 97 ആള്‍ക്കൂട്ടത്തിലെ കഥാപാത്രങ്ങള്‍ ജീവിതത്തെക്കുറിച്ച്‌ പഠിക്കുവാന്‍ ശ്രമിച്ചു. എന്നിട്ട അവസാനം ഒന്നും പഠിച്ചില്ലെന്ന്‌ അവര്‍ മനസ്സിലാക്കി. ജോലിയെ മഹ ത്തായ പ്രവൃത്തിയായി കാണാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. അത്‌ നിലനില്‍പിനു വേണ്ടി സഹിക്കുന്ന ഭയങ്കരദുരിതമായിരുന്നു അവര്‍ക്ക്‌. കാക്കനാടന്റെയും മുകു ന്ദന്റൈയും നോവലുകളെ വിശകലനം ചെയ്യുമ്പോള്‍ ഒ. വി. വിജയന്റെയും ആനന്ദി ന്റെയും അസ്തിത്വവ്യഥയില്‍ നിന്നും വൃത്ൃയസ്തമാണ്‌ അതെന്നഭി്രായമാണ്‌ അപ്പനുള്ളത്‌. രണ്ടുപേര്‍ക്കും അസ്തിത്വത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ അവരുടെ സൃഷ്ടിയുടെ പരിമിതിയായി അദ്ദേഹം കാണുന്നു. “കാക്കനാടന്‍ പലപ്പോഴും ശിഥില സമാധിയിലാണെന്ന്‌ ”” പ്രസ്താവിക്കുന്നു. അസ്തിത്വദര്‍ശനത്തിന്റെ പുതിയ രീതി കടഞ്ഞെടുക്കാന്‍ മുകുന്ദന്‌ കഴിഞ്ഞില്ല. ഇതാണ്‌ പരിമിതി എന്ന്‌ അപ്പന്‍ പറഞ്ഞത്‌. മുകുന്ദനും കാക്കനാടനും സംഭവിച്ചത്‌ അവര്‍ സാര്‍ത്രിന്റെ ദര്‍ശനങ്ങളുടെ പൂര്‍വ്വഘട്ടത്തെയും കാഫ്കെ, കാമ്യു എന്നിവരുടെ ദര്‍ശനങ്ങളെയും മാത്രമേ മന സ്സിലാക്കിയിട്ടുള്ളൂ എന്നതുമാണ്‌. എന്നാല്‍ ഇവരില്‍ മാത്രം ഒതുങ്ങുന്നതായിരു ന്നില്ല അസ്തിത്വദര്‍ശനം. അസ്തിത്വമെന്നത്‌ ആസ്തികധാര, നാസ്തിക ധാര, ആജേഞേയവാദധാര എന്നിങ്ങനെ മൂന്ന്‌ വഴികളിലൂടെ മുന്നേറുന്നതായിരുന്നു. ഈ മൂന്ന്‌ ധാരകളുടെയും സമഗ്രത അപ്പന്‌ ബോധ്യമായിരുന്നു. അതിനാലാണ്‌ അപ്പന്‌ മുകുന്ദന്റെയും കാക്കനാടന്റെയും പോരായ്മകളെ തിരിച്ചറിയാന്‍ കഴിഞ്ഞത്‌. കാക്കനാടന്റെ “സാക്ഷി,” “ഏഴാംമുദ്ര” “അജ്ഞതയുടെ താഴ്വര” എന്നീ, നോവലുകള്‍ മികച്ച സൃഷ്ടികളായി അപ്പന്‍ വിലയിരുത്തുമ്പോഴും ദാര്‍ശനികമായ ന്നത്യം ഏഴാംമുദ്രയിലൊഴിച്ച ഒന്നിനുമില്ല എന്ന്‌ അഭിപ്രായപ്പെടുന്നു. ശ്രഷ്ടനും നിസ്സഹായനുമായ ആധുനികനെ കാക്കനാടന്‍ രചനകളില്‍ കാണാനി ല്ലെന്ന്‌ അര്‍ത്ഥം കണ്ടെത്തേണ്ടതില്ല. ജീവിതത്തിന്റെ അസംബന്ധതയും അര്‍ത്ഥ 98 ശൂനൃതയും അജ്ഞതയുടെ താഴ്വരയില്‍ ഉണ്ട്‌. ഇതില്‍ അപ്പന്‍ സംതൃപ്തനല്ല. ദാര്‍ശനിക രന്നത്യം കൃതികളില്‍ ഇല്ലെന്ന്‌ അപ്പന്‍ വിശ്വസിക്കുന്നു. മുകുന്ദന്റെ ദല്‍ഹിയില്‍ എകസിസ്റ്റന്‍ഷ്യലിസം ചിന്താപദ്ധതിയെന്ന നില യിലും മറിച്ച്‌ ജീവിത പരിസ്ഥിതിയെന്ന നിലയിലുമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഈ കൃതിയെ ദാര്‍ശനിക നോവലായി അപ്പന്‍ കരുതുന്നില്ല. എന്നാല്‍ നിരവധി സൂചന കല്‍ ഇതിലുണ്ട്‌. “മറ്റുള്ളവരുമായും ഇടപഴകുമ്പോഴും സത്താപരമായി അയാള്‍ ഒറ്റപ്പെട്ട നിന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം അയാള്‍ക്ക്‌ സത്താപരമായ അരക്ഷിതാ വസ്ഥയാണ്‌ നല്‍കിയത്‌. അപരന്റെ പ്രശ്നം കലാകാരനായ മുകുന്ദന്‍ സ്വാഭാ വികമായ ജീവിതപരിസ്ഥിതി എന്ന രീതിയിലാണ്‌ ‘ദല്‍ഹി'യില്‍ അവതരിപ്പിക്കുന്ന ത്‌. അസ്തിത്വചിന്ത മുകുന്ദന്റെ കൃതികളുടെ പൊതുസ്വഭാവമായിരിക്കുമ്പോഴും “ദല്‍ഹി, “ഹരിദ്വാറില്‍ മണിമുഴങ്ങുന്നുു ഇവ രണ്ടിലും അസ്തിത്വവാദത്തിന്റെ സ്വാധീനം കുറഞ്ഞു എന്ന അഭിഗ്രായമാണ്‌ കെ. പി അപ്പനുള്ളത്‌. ഏകാന്തത, അന്യതാബോധം, സ്വാതന്ത്ര്യം, നിസ്സംഗത, ആത്മവഞ്ചന എന്നിങ്ങനെ ആധുനിക മനുഷ്യനെ അലലട്ടിക്കൊണ്ടിരിക്കുന്ന തത്വചിന്താപരമായ പ്രശ്നങ്ങളാണ്‌ ആധുനിക വിമര്‍ശകര്‍ ലക്ഷ്യം വയ്ക്കേണ്ടത്‌. അസ്തിത്വവാദം പോലെയുള്ള ദര്‍ശനങ്ങളെ പടിഞ്ഞാറന്‍ ചിന്താപദ്ധതിയെ മുന്‍നിര്‍ത്തിയാണ്‌ അദ്ദേഹം വിശദീകരിച്ചത്‌. അപ്പന്റെ വിമര്‍ശന സമീപനങ്ങള്‍ ഇതിനാലാണ്‌ വൃത്യ സ്തമാകുന്നത്‌. 2,6 കാലം ഭാരതീയ സാഹിത്യത്തിന്‌ കാലം ഒരന്യഘടകമല്ല. ആര്‍ഷഭാരത സംസ്കൃതി അടുത്തറിയുന്ന ഏതൊരു വ്യക്തിയെയും വിഭ്രമിപ്പിക്കുന്ന ഒന്നാണ്‌ അഖണ്ഡ കാലം എന്ന സങ്കല്പം. താരതമ്യേന പൂര്‍ണത പ്രാപിച്ച ഒന്നാണ്‌ ഈ ഭാരതീയ ദര്‍ശനം. ഭൂത ഭാവി വര്‍ത്തമാന തരംതിരിവ്‌ മനുഷ്യബുദ്ധിയുടെ പരിമിതിയെ 99 ബോധ്യപ്പെടുത്തുന്ന സങ്കല്പം മാത്രം. ഒരു പ്രധാനഘടകമായ കാലത്തെ മുന്‍കാല സാഹിതൃകൃതികളില്‍ സജീവഘടകമായി പരിഗണിച്ചിട്ടില്ല. എഴുത്തുക്കാരന്റെ ദര്‍ശനത്തിന്റെ ഭാഗമായ കാലബോധത്തെക്കുറിച്ച്‌ സൂചി പ്പിക്കുമ്പോള്‍ ജര്‍മ്മന്‍ തത്വചിന്തകനായ എഡ്മണ്ട്‌ ഹൂസ്സേളിന്റെ കാലവിഭജ നത്തെ അപ്പന്‍ പരാമര്‍ശിക്കുന്നു. ഹൂസ്സനേളിനെ ഫിലോമിനോളജിയുടെ പിതാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. അനുഭവത്തിന്റെയും ബോധത്തിന്റെയും വ്യത്യസ്തത ലങ്ങളെക്കുറിച്ചുള്ള ദാര്‍ശനികപഠനമായ പ്രതിഭാസശാസ്ത്രം അദ്ദേഹത്തിന്റേതാ ണ്‌, ഇതില്‍ രണ്ടുതരം കാലത്തെക്കുറിച്ച്‌ പറയുന്നു 1. മഹാകാലം (cosmin time) 2. ര്രാതിഭാസിക കാലം (phenomenological time) ശാസ്ത്രബോധത്തിലധിഷ്ഠിത മാണ്‌ മഹാകാലം. “ഗ്രാതിഭാസികകാലം വ്യക്തിയുടെ അനുഭവവുമായി ബന്ധപ്പെ ടുതാണ്‌. ഇതിനെ ഘട്ടങ്ങളായി വേര്‍തിരിച്ച്‌ നിര്‍ത്താന്‍ സാധ്യമല്ല. ഇപ്പോള്‍ ഈ സമയത്ത്‌ എന്നൊക്കെ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. കാരണം വര്‍ത്തമാനത്തിന്‌ മുമ്പല്ല ഭൂതകാലം. വര്‍ത്തമാനം കഴിഞ്ഞല്ല ഭാവികാലം. ഭൂതകാലം വര്‍ത്തമാന ത്തില്‍ ലയിക്കുന്നു. ഇനിയും വന്നിട്ടില്ലാത്ത ഭാവിപോലും അതിന്റെ രൂക്ഷഗന്ധം വര്‍ത്തമാനത്തില്‍ കലര്‍ത്തുന്നു.” ഹൂസ്സേള്‍ സൂചിപ്പിച്ച പ്രാതിഭാസിക കാല ത്തിന്റെ സാന്നിധ്യം എം. ടി.യുടെ “മഞ്ഞിലും പാറപ്പുറത്തിന്റെ “അരനാഴിക നേര ത്തിലും അനുഭവിച്ചറിയാം. കാലത്തെ ശക്തമായി അവതരിപ്പിച്ചവരില്‍ എടുത്തുപറയേണ്ടവര്‍ എഴുത്തച്ഛനും കുഞ്ചന്‍നന്പ്യാരുമാണ്‌. “മലയാള ഭാവനയില്‍ ഇപ്പോള്‍ പലവിധ ത്തില്‍ അവതരിപ്പിക്കുന്ന കാലദര്‍ശനത്തിന്റെ പിതൃകാലം എഴുത്തച്ഛനിലാണ്‌. നമ്മുടെ അബോധത്തിലെ കാലദര്‍ശനത്തിന്റെ വേരുകളും എഴുത്തച്ഛനിലാണ്‌. അതിനാല്‍ എഴുത്തച്ഛന്‍ മലയാളഭാഷയുടെ പിതാവ്‌ മാത്രമല്ല. കാലദര്‍ശനത്തിന്റെ 100 പിതാവ്‌ കൂടിയാണ്‌”. കാലസങ്കല്പം അപ്പനെ വളരെ നേരത്തെ ആകര്‍ഷിച്ച ഒന്നായിരുന്നു. കെ. പി, അപ്പന്റെ അഭിപ്രായത്തില്‍ നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കവിതാഭാഗം ചെറുപ്പത്തിലേ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. കുറെയേറെ നാളത്തേക്ക്‌ അദ്ദേഹത്തിന്റെ ബോധത്തെ പുതിയ നിറങ്ങള്‍ കൊണ്ട്‌ കലുഷിതമാ ക്കി. നമ്പ്യാര്‍ ഭാവനകൊണ്ട്‌ സൃഷ്ടിച്ച ശ്രാന്തിജ്ഞാനത്തെ സ്വന്തമായ രീതിയില്‍ ഭാവനചെയ്യുക എന്നത്‌ അപ്പന്‌ ശ്രമകരമായ ദത്യമായിരുന്നു. “കാലം ഇവിടെ ഞാന്‍ തന്നെയാണ്‌. കാലത്തെ സ്തംഭിപ്പിച്ചുകൊണ്ട്‌ ആ ഉന്നതജ്ഞാനിയായ കോമാളി മനുഷ്യജീവിതത്തെ പൊട്ടിച്ചിരിയോടെ വലിച്ചു നീട്ടുന്നത്‌ കണ്ട്‌ ഞാന്‍ പരിശ്രമിച്ചു. അതൊന്നും എനിയ്ക്ക്‌ ഭാവനചെയ്യാന്‍ കഴിഞ്ഞില്ല. വ്ൃത്താകൃതിയി ലുള്ള ഒരു ചതുരം ഭാവനചെയ്യുന്നതുപോലെ അത്‌ എനിയ്ക്ക്‌ പ്രയാസമായിരു ന്നു. എന്നാല്‍ യുക്തിയ്ക്കപ്പുറമുള്ള അതിവാസ്തവികതയുടെ വഴി അതെനിയ്ക്ക്‌ കാണിച്ചു തന്നു. വഴി ഒരു സംസ്കാരമായി എന്റെ മനസ്സില്‍ കിടന്നിരിക്കണം. പില്‍ക്കാലത്ത്‌ കാലം എന്റെ ചിന്തയുടെ പ്രശ്നമായതിനു പിന്നില്‍ ഈ അനുഭവ ത്തിന്റെ പ്രേരണയാണുള്ളത്‌. കാലയവനിക, കാലചക്രം എന്നീ പഴയ സങ്കല്പ ങ്ങള്‍ എനിയ്ക്കിഷ്ടമായിരുന്നു”””. ആധുനികസാഹിതൃകാരന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചും സങ്കീര്‍ണതയെക്കുറിച്ചും മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചും ബോധവാനാണ്‌. ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന സാഹിതൃകാരന്‍ ജരാനരയിലേക്കും വാര്‍ധക്യ ത്തിലേക്കും മരണത്തിലേക്കും മനുഷ്യനെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന “കാലം” എന്ന മഹാസത്യത്തെ അവഗണിക്കാന്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ആധുനിക സാഹിത്യ കൃതികളില്‍ കാലം ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറുന്നുണ്ട്‌. കാലത്തിന്റെ സംഹാരഭാവത്തെ അടുത്തറിയുന്ന ആധുനിക സാഹിതൃകാരന്മാര്‍ 101 അനിഷേധ്യഘടകമായി കാലത്തെ പരിഗണിക്കുന്നു. അപ്പന്‍ സാഹിത്യത്തിലെ ഈ കാലദര്‍ശനത്തെ ഉള്‍ക്കൊള്ളാനും ആവിഷ്കരിക്കാനും ശ്രമിക്കുന്നുണ്ട്‌. ആധുനികകൃതികളില്‍ കാണുന്നത്‌ ഒരു മാനസിക കാലത്തിന്റെ സാന്നിധ്യമാണ്‌ ഭൂതം, ഭാവി, വര്‍ത്തമാനം എന്ന സങ്കല്‍പത്തില്‍ നിന്ന്‌ മാനസികകാലമെന്ന സങ്ക ലല്‍്പതലത്തിലേക്ക്‌ എത്തുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ സാഹിതൃകാരന്‍ കാലത്തെ ഉള്‍ക്കൊള്ളുന്നത്‌. കാലം തകഴിക്കൊരു ്ശ്നമായിരുന്നില്ല. എന്നാല്‍ നോവലിസ്റ്റിന്റെ ്രധാ നപ്പെട്ട ്രശ്നങ്ങളിലൊന്നാണ്‌ കാലം എഴുത്തുകാരന്റെ ദര്‍ശനത്തിന്റെ ഭാഗമായി കാലം മാറുന്നുണ്ട്‌. തകഴിയുടെ “ഏണിപ്പടിയി'യില്‍ കാല്‍നൂറ്റാണ്ട്‌, ദേവിന്റെ “അയല്‍ക്കാരി'ല്‍ തലമുറകളുടെ കഥ എന്നൊക്കെ പറയുമ്പോള്‍ കാലം നീങ്ങുന്ന തായി വായനക്കാരന്‌ അനുഭവപ്പെടുന്നില്ല. എന്നാല്‍ പിന്നീട്‌ വന്ന എഴുത്തുക രുടെ കലാപ്രതിഭയെ അനാദിയായ കാലം ഗ്രസിക്കുകയാണ്‌ ചെയ്യുന്നത്‌. ““ഭൂതകാ ലത്തിന്റെ ആത്മാവ്‌ വര്‍ത്തമാനകാലത്തില്‍ പരകായ പ്രവേശം ചെയ്യുന്നതു പോലെ (സ്വര്‍ഗ്ഗദൂതന്‍ - റാഫി) കാലത്തിന്റെ വറ്റിയ പ്രവാഹത്തിന്റെ തീരം (കാലം എന്ന നോവലില്‍ എം. ടി) കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം (ഖ സാക്കിന്റെ ഇതിഹാസത്തില്‍ വിജയന്‍) കാലം പതുക്കെപ്പതുക്കെ ഒരു ബിന്ദുവി ലേക്ക്‌ ചുരുങ്ങി ഒടുങ്ങി (മരണസര്‍ട്ടിഫിക്കറ്റില്‍ ആനന്ദ്‌) എന്നിങ്ങനെയുള്ള കാല ദര്‍ശനങ്ങള്‍ നേരിട്ട്‌ സാക്ഷ്യം പറയുന്നു”. കാലം പലര്‍ക്കും പല അനുഭവങ്ങളാണ്‌. ടി. എസ്‌. എലിയറ്റ്‌ മൃഗതൃഷ്ണ പോലെ തിളങ്ങുന്ന കാലമെന്നും ഹൈഡഗര്‍ മനുഷ്യാസ്തിത്വത്തിന്റെ ഉജ്ജ്വല മായ ്രത്യേകതയാണ്‌ കാലമെന്നും സാര്‍ത്ര്‌ ബോധത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ എന്നും പ്ലേറ്റോ ്രപഞ്ചദര്‍ശനവുമാണ്‌ കാലമെന്നും കാലത്തെ വിലയിരുത്തുന്നു. കാലബോധം സാഹിതൃകൃതികളില്‍ അനിവാര്യമാണ്‌. കാലത്തെ വൃത്യസ്ത രീതി 102 യില്‍ അവതരിപ്പിക്കുന്നുവെന്ന്‌ മാത്രം. സാഹിത്യകൃതികളില്‍ കാലം പ്രധാന ഘട മാണെന്ന്‌ കെ. പി അപ്പന്‍ കണ്ടെത്തുന്നു. 2,7. അരാഷ്ട്രീയവാദം അപ്പന്‍ അരാഷ്ട്രീയവാദിയാണെന്ന്‌ സ്വന്തമായി പ്രഖ്യാപിക്കുന്നുണ്ട്‌. എഴു ത്തുകാരന്റെ നിലപാടിനെക്കുറിച്ചും എഴുത്തുകാരുടെ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സജീവമായ ചര്‍ച്ചകള്‍ പുരോഗമനസാഹിത്യരപസ്ഥാനത്തിന്റെ വരവോടുകൂടിയാണ്‌ ഉണ്ടായത്‌. രാഷ്ട്രീയത്തെ ഗൌരവബുദ്ധിയോടെ കാണാത്ത കലാകാരന്‍ കോമാളിയാണെന്ന അഭിപ്രായത്തെ അപ്പന്‍ സാധുകരിക്കുന്നില്ല. കലയും രാഷ്ട്രീയവും രണ്ടാണ്‌. രാഷ്ട്രീയ ദര്‍ശനങ്ങളുടെ തടവുകാരനാവരുത്‌ സാഹിത്യകാരന്‍. കല യെയും രാഷ്ട്രീയത്തെയും ബന്ധിപ്പിക്കാനുള്ള ശ്രമം കലയുടെ വിപത്തിന്‌ കാര ണമായേക്കുമെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. “ജീവിതം അയുക്തികമായതിനാല്‍ യുക്തിയിലധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ ്രശ്നപരിഹാരങ്ങള്‍ അയുക്തികമായ ജീവിതത്തിന്റെ ്രശ്നപരിഹാരങ്ങള്‍ക്ക്‌ അന്തിമപരിഹാരങ്ങളാ വുകയില്ല്‌. അതുകൊണ്ട്‌ എഴുത്തുകാരന്‍ ലക്ഷ്യമാക്കേണ്ടത്‌ രാഷ്ട്രീയദര്‍ശന ങ്ങള്‍ അവതരിപ്പിക്കുന്ന സാങ്കല്പിക രാജ്യങ്ങള്‍ക്കപ്പുറത്തുള്ള മനുഷ്യന്റെ വിഷ മാവസ്ഥകള്‍ക്ക്‌ പരിഹാരം കണ്ടെത്തുക എന്നതാണ്‌. കലയുടെ ലക്ഷ്യം രാഷ്ട്രീയ ദര്‍ശനങ്ങളുടെ പരിധിയ്ക്കപ്പുറമാണ്‌. എല്ലാ പ്രത്യയശാസ്ത്രങ്ങളും എഴുത്തുകാരന്റെ കലാപ്രതിഭയെ നിയന്ത്രണവിധേയമാക്കുന്നു. “ഗ്രതിജ്ഞാബദ്ധ മായ നാടകവേദി ആപത്കരമാണ്‌ എന്ന യൊനെസ്കോയുടെ വാക്കുകള്‍ അപ്പന്‍ പരാമര്‍ശിക്കുന്നുണ്ട്‌. കല ജീവിത യാഥാര്‍ത്ഥ്യമായിരിക്കുന്നതിനൊപ്പം ഭാഷാദര്‍ശനം വെളിപാ ടാണ്‌. അതിനാല്‍ ഇന്നത്തെ കാലത്ത്‌ രാഷ്ട്രീയ നോവലുകലുടെ പ്രാധാന്യം 103 കുറഞ്ഞുവരുന്നു. അപ്പന്റെ അഭിപ്രായത്തില്‍ തകഴിയുടെയും ദേവിന്റെയും രാഷ്ര്രീയ വിധേയത്വം എഴുത്തുകാരന്‍ കലാപം സൃഷ്ടിക്കുകയാണ്‌. ഈ കലാപം സനന്ദര്യ മേഖലകളിലാണ്‌ കലയില്‍ സ്വാധീനം ചെലുത്തുന്നത്‌. അത്‌ മനസ്സിലാക്കാന്‍ അവരെ അനുവദിച്ചിരുന്നില്ല. സാഹിതൃപരമായ നിലപാടുകള്‍ സ്വതന്ത്രമായെടുക്കാന്‍ ഏറ്റവും പര്യാപ്ത മായത്‌ അരാഷ്ട്രവാദിയാകുന്നതാണ്‌. ആരെയും പേടിക്കാതെ സധൈര്യം നില വാട്‌ സ്വീകരിക്കാന്‍ സാഹിത്യകാരന്‍ കഴിയണം. പ്രത്യേകിച്ചും വിമര്‍ശന സാഹി തൃത്തില്‍ മുഖം നോക്കാതെ കൃതിയെ വിലയിരുത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുക അരാഷ്ട്രീയ വാദിയാകുമ്വോഴാണ്‌. അപ്പന്‍ അതില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നു. 2,8 സാഹിത്യവും സദാചാരവും കെ. പി. അപ്പന്‍ സമൂഹത്തിന്റെ സദാചാര ബോധത്തില്‍ വിശ്വസിക്കുന്നില്ല. കലാകാരന്‌ പലപ്പോഴും സദാചാരത്തെ മാറ്റിനിര്‍ത്തേണ്ടി വരും. കലാകാരന്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുമ്പോള്‍ സദാചാരനിയമങ്ങളെ ചിലപ്പോള്‍ ലംഘി ക്കേണ്ടി വരും. സാഹിത്യത്തിലെ ലൈംഗികതയെപ്പറ്റി വിലപിക്കുന്നവരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌ അടിമസദാചാരമാണ്‌. സെക്സും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സ്വതന്ത്ര വഴികളിലൂടെ അന്വേഷണം ആവശ്യമാണ്‌. അപ്പന്റെ അഭിപ്രായത്തില്‍ “സെക്‌സ്‌ വൃത്തികെട്ട രഹസ്യമല്ല. അതിനെ വൃത്തികെട്ട രഹ സ്ൃമെന്ന നിലയില്‍ യാന്ത്രികമായി വിവരിക്കുമ്പോഴാണ്‌ ഒരു കൃതി അശ്ലീലമായി ത്തീരുന്നത്‌. ലൈംഗികത തിന്മയല്ല. അതിനെ തിന്മയായി കാണുന്നത്‌ തത്വചിന്താ പരമായ പാതകമാണ്‌. ആധുനികവിമര്‍ശനം ഇത്തരം വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. നല്ല വായനക്കാരന്‍ സാഹിത്യാസ്വാദനം ധാര്‍മ്മികനിഷഠ പാലിക്കാനുള്ള ഒഴിവുദിനങ്ങ ളല്ലെന്നുള്ള ദ്ൃഡ്വിശ്വാസത്തില്‍നിന്നുമാണ്‌. സാഹിത്യത്തെയും ലൈംഗികത 104 യെയും സംബന്ധിക്കുന്ന ധാരണകളെ അപ്പന്‍ വിവരണവിധേയമാക്കുന്നത്‌. ആധു നികര്‍ അനുഭൂതികള്‍ ആവിഷക്കരിക്കുന്നതില്‍ പുതിയ ശ്രമം കണ്ടെത്തുന്നു. പുതിയ തലമുറ രതി പ്രഭാവത്തിന്റെ ചൈതന്യം ആവിഷ്കരിക്കാനാണ്‌ ശ്രമിക്കു ന്നത്‌, ദേവും തകഴിയും ഉള്‍പ്പെട്ട തലമുറ രതിഭാവത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ച പ്പോള്‍ അത്‌ വെറും വസ്തുതകളുടെ വിവരണമായി മാറി. പുരുഷന്‍ പുരുഷത്വ ത്തോടും സ്ത്രീ സ്ത്രീത്വത്തോടും വൈകാരികമായ നിലയില്‍ സത്യസന്ധത പുലര്‍ത്തുക എന്നതാണ്‌ ജന്മവാസനകളുടെ ലോകത്തിലെ സദാചാരം. ഈ സദാ ചാരം കലയിലെങ്കിലും ആവിഷകരിച്ച്‌ തന്റേതായൊരു സ്വപ്നലോകം സൃഷ്ടി ക്കുന്ന എഴുത്തുകാരന്‍ സമൂഹത്തിന്റെ അടിമ സദാചാരത്തെ സൃഷ്ടിയിലൂടെ വെല്ലുവിളിക്കുകയാണ്‌ ചെയ്യുന്നത്‌. സാഹിത്യത്തിലെ സദാചാരത്തെപ്പറ്റി വേവ ലാതിപ്പെടുന്നവര്‍ കപടസാദാചാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌. മലയാള സാഹിതൃത്തില്‍ വിജയനും കാക്കനാടനും മാധവിക്കുട്ടിയും ലൈംഗികതയെ തിന്മയായി കാണുന്നില്ല. ഇവര്‍ സെക്സിനെ ആദരപൂര്‍വ്വം വീക്ഷിച്ച്‌ അതിന്റെ ചൈതന്യത്തെ ആവിഷകരിക്കുകയായിരുന്നുവെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ഉദാഹരണമായി ഡി. എച്ച്‌. ലോറന്‍സിന്റെ കൃതികളില്‍ ലൈംഗി കത കലയുടെ ജീവസ്ഥാനത്താണ്‌ നില്‍ക്കുന്നത്‌. കാളിദാസന്റെ കുമാരസംഭവ ത്തിലെ എട്ടാം സര്‍ഗം ലൈംഗിക ബിംബങ്ങളുടെ ലാവണ്യശാലയാണെന്നും ഗീത ഗോവിന്ദത്തിലും ര്രാചീനശില്പ കലയിലും കാമസൂത്രം സ്വാധീനം ചെലുത്തിയി ടുണ്ടെന്നും ചുണ്ടിക്കാണിക്കുന്നു. “ഖസാക്കിന്റെ ഇതിഹാസ ത്തില്‍ പ്രത്യക്ഷ രതിവര്‍ണനകളും ലൈംഗികത യുടെ സൂചകങ്ങളായി തിളങ്ങുന്ന പ്രതീകങ്ങളും വിഷയാസക്തിയും യോഗാനുഭൂ തിയും പരസ്പരം ലയിച്ചു രൂപപ്പെടുന്ന ദര്‍ശനബോധത്തിന്റെ സ്വഭാവമാണ്‌ കാണിക്കുന്നതെന്ന നിലപാടാണ്‌ അപ്പനുള്ളത്‌. വിഷയാസക്തിയുടെ കാളിന്ദിയില്‍ നിന്ന്‌ സനന്ദര്യം സൃഷ്ടിക്കുകയാണ്‌ വിജയന്‍. വിഷയാസക്തിയും യോഗാനുഭൂ 105 തിയും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെയാണ്‌ രവിയിലൂടെ വിജ യന്‍ ആവിഷര്‍കരിച്ചത്‌. പാപത്തിന്റെ ഇരുണ്ട നിര്‍വൃതി അനുഭവിച്ചുകൊണ്ട്‌ ശമ്രപ ധാനമായ ജീവിതം നയിക്കുന്നവനാണ്‌ രവി. ആശാബദ്ധമായ ഈ സംസാരത്തില്‍ ര്രതൃേകിച്ചൊരു തൃഷ്ണയില്ലാതെ ജീവിക്കുകയും അതേ സമയം ഖസാക്കിലെ വേശ്ൃയയെയും ആശ്രമത്തിലെ സുന്ദരിയായ സ്വാമിനിയേയും കിരാത സുഖ ത്തോടെ അനുഭവിക്കുകയും ചെയ്യുന്ന രവിയുടെ പ്രവൃത്തിയെ അതിന്റെ തെളി വായി അപ്പന്‍ ചുണ്ടിക്കാണിക്കുന്നു. വിജയന്റെ ഭാഷയിലും പ്രതീകങ്ങളിലും നിറ ഞ്ഞുനില്‍ക്കുന്നതും ഈയൊരു മനോഭാവമാണ്‌. “കുട്ടാടന്‍ പൂജാരിയുടെ മുറിയില്‍ കിടക്കുന്ന വാള്‍ എന്നിങ്ങനെയുള്ള വ്യക്തമായ പുരുഷലിംഗ പ്രതീകങ്ങള്‍ കൊണ്ടുവരുക, മണ്ണില്‍ വീഴുന്ന ആര്‍ത്തവ രക്തത്തുള്ളികളെ നന്മതിന്മകള്‍ക്കതീതമായി നിന്നുകൊണ്ട്‌ സിന്ദുരക്കറകളായി കാണുക, വസൂരിയെ വര്‍ണ്ണിക്കുമ്പോള്‍ ചലത്തിന്റെ ജമന്തിപ്പൂക്കൾ വിതറുന്ന നല്ല മ്മയെ ഖസാക്കുകാര്‍ കാമിച്ചു എന്ന്‌ എഴുതുക, സുരതക്രിയപോലെ രോഗം ആന ന്ദമൂര്‍ച്ഛയായി എന്നു സങ്കല്പിക്കുക, ഇതിനിടയില്‍ ആശാപാശങ്ങള്‍, ആലില കര്‍മ്മ ബന്ധങ്ങള്‍ കൈനീട്ടി വിളിക്കുന്ന പൊരുള്‍ എന്നിങ്ങനെ യോഗാത്മക ഗാരവമുള്ള ഭാരതീയ വാങ്മയങ്ങള്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുക. ഈ സങ്കീര്‍ണമനോഭാവം യോഗാനുഭൂതിയും വിഷയാസക്തിയും കലര്‍ന്നൊഴുകുന്ന തിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ തന്നെയാണ്‌. കാക്കനാടന്‍ ആക്രമണത്തിന്റെയും ലൈംഗികതയുടെയും സീമകള്‍ തേടിപ്പോകുന്ന സാഹിത്ൃയകാരനാണെന്ന്‌ അപ്പന്‍ വിശ്വസിക്കുന്നു. കാക്കനാടന്റെ കലാഗ്രതിഭയുടെ ലഹരി ലൈംഗികതയാണ്‌. കാക്കനാടന്റെ കൃതികളിലെ ലൈംഗികതയെ കെ. പി. അപ്പന്‍ ഉദാഹരിക്കുന്നു. “ലൈംഗികത കാക്കനാടന്‍ വൃത്തികെട്ട രഹസ്യമല്ല, ജീവിതത്തിലും പ്രകൃതിയിലും വ്യാപിച്ചുനില്‍ക്കുന്ന ഒരു ഗീതമാണ്‌. കാമവതികളായ സ്ത്രീക ളെയും പാപം എന്ന നിര്‍വൃതിയില്‍ മുഴുകാന്‍ കൊതിയ്ക്കുന്ന മനസ്സുള്ള പുരുഷ 106 ന്മാരെയും സൃഷ്ടിച്ച്‌ രതിഭാവത്തിന്റെ മുന്തിരിക്കൊത്ത്‌ നടത്തുന്നത്‌. ഈ നോവ ലിസ്റ്റാണ്‌ സെക്‌സുമായി ബന്ധപ്പെടുത്തി പാപം എന്ന പദം മലയാള നോവലില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്‌. ലൈംഗികത നേരിട്ട വിഷയമാക്കാത്ത സന്ദര്‍ഭങ്ങളില്‍ രതിഭാവബോധം അദ്ദേഹത്തിന്റ കലയെ സ്വാധീനിക്കുന്നതു കാണാം. വിവരണകലയില്‍ ഈ രതിഭാവ ദര്‍ശനത്തിന്റെ ഇളകിയാട്ടം വളരെ (ald ടമാണ്‌. സിറിഞ്ചിന്റെ നഖക്ഷതം, പാവാടക്കീഴില്‍ കിടന്ന്‌ മനു പടിഞ്ഞാറെ അതി രില്‍ കടലിനോട്‌ ഇണ ചേരുന്ന ആകാശത്തിന്റെ ചുവന്ന സ്ഖലനം കണ്ടു എന്നി ങ്ങനെയുള്ള ലൈംഗികതയുടെ കാന്തമായ കല്പനകള്‍ വിവരണകലയില്‍ സ്വാഭാ വികമായി വ്യാപിക്കുന്നതിന്റെ നല്ല അടയാളമാണ്‌. അപ്പന്‍ കാക്കനാടന്റെ രചനകളെ അപഗ്രഥനവിധേയമാക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ രചനകളിലെ ലൈംഗികതയെ അശ്ലീലത്തിന്റെ ഭാഗമായി മാറ്റി നിര്‍ത്തേ ണ്ടതില്ല എന്നഭിഗ്രായപ്പെടുന്നു. രതിയെ മായാദര്‍ശനത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. എന്നാല്‍ മുകുന്ദനിലേക്ക്‌ എത്തുമ്പോള്‍ ആ രതിഭാവം തണുത്തനുഭവമാണ്‌ നല്‍കുന്നത്‌. മുകുന്ദന്റെ “ദല്‍ഹി” ഉദാഹരിക്കുന്നു. “കാക്കനാടന്‍ ചെയ്യു ന്നതു പോലെ സെകസിന്റെ വര്‍ണനകളിലൂടെ രതിഭാവത്തിന്റെ രന്ര്രസ്തോത്രം ഈ നോവലിസ്റ്റ്‌ പാടികേള്‍ക്കുന്നില്ല. പകരം സെകസിന്റെ വര്‍ണന ഏതോ വേദനപ്പി ക്കുന്ന മുകതയുടെ സാന്നിധ്യമായി പരിണമിക്കുന്നു.” പുനത്തില്‍ കുഞ്ഞബ്ദുള്ള ലൈംഗികമായ കാര്യങ്ങള്‍ പരുഷമായ തന്റേട ത്തോടെ തുറന്ന്‌ എഴുതുന്ന എഴുത്തുകാരനാണ്‌. അദ്ദേഹത്തിന്റെ കഥകളെ സദാ ചാരവാദികള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സദാചാരവാദികള്‍ക്ക്‌ ദീനം വരു ത്തുന്നവയാണ്‌ അവ. കഥ സദാചാരപരമായ ചായ്വ്‌ രപകടിപ്പിക്കണമെന്ന്‌ കുഞ്ഞബ്ദുള്ള കരുതുന്നില്ല. അത്‌ സദാചര വിരുദ്ധമായിരിക്കണമെന്ന വാശിയും 107 അദ്ദേഹത്തിനില്ല. എന്നാല്‍ എല്ലാം കാപട്യമില്ലാതെ തുറന്നടിക്കുമെന്ന നിര്‍ബന്ധം ഈ എഴുത്തുകാരനുണ്ട്‌. വി. കെ. എന്‍ ലൈംഗിക സുൂചകങ്ങളെ കൂട്ടുപിടിക്കുന്നത്‌ ഫലിതത്തെ ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ്‌. ഇതിനെ അപ്പന്‍ ന്യായീകരിക്കുന്നു. അത്‌ ഫലിത ത്തിന്‌ നല്‍കുന്ന മോടിയായി പരിഗണിച്ചാല്‍ മതി. അതിനെ പാപമായി കാണേണ്ട തില്ല. ഫലിതത്തിന്റെ ഉത്ഭവം ലൈംഗികതയില്‍ നിന്നാണ്‌. ഹാസ്യഭാവന അശ്ലീല ത്തോട്‌ സ്വാഭാവികമായൊരു ആഭിമുഖ്യം ്രകടിപ്പിക്കുന്നത്‌ ഒരു വിപത്തല്ലെന്നും സ്വാഭാവികമായ യാഥാര്‍ത്ഥ്യമാണെന്നും അപ്പന്‍ അഭിപ്രായപ്പെടുന്നു. “മനസ്സില്‍ ആഞ്ഞുപതിക്കുന്ന നാടന്‍ മൊഴികളുടെ ധാര്‍ഷ്ട്യം നിറഞ്ഞ സനന്ദര്യവും ഒരു നോട്ടവുമില്ലാതെ എടുത്തുപയോഗിക്കുന്ന അശ്ലീലഭാവങ്ങളുള്ള പദങ്ങളുടെ സാന്നിധ്യവും വി. കെ. എന്നിന്റെ ഭാഷണശൈലിക്ക്‌ കൂടുതല്‍ പുരുഷലക്ഷണ ങ്ങള്‍ നല്‍കുകയും അത്‌ വീണ്ടും കരുത്തുറ്റതാകുകയും ചെയ്യുന്നു”. സേതുവിന്റെ “പാണ്ഡവപുര്‌ ത്തിലും ലൈംഗികതയുടെ അംശം ദര്‍ശിക്കാം. ജാരനെ കാത്തിരിക്കുന്ന “ദേവിയെ ആദിമലൈംഗിക സ്വാതന്ത്രൃത്തില്‍ നിന്നും ഏകഭര്‍ത്യരവതത്തിലേക്കുള്ള വരവിനെതിരെ സ്ത്രീചേതന പ്രകടിപ്പിക്കുന്ന നിര്‍ബോധപൂര്‍വമായ പ്രതിഷേധ സ്വപ്നത്തിന്റെ ്രതീകമായി അപ്പന്‍ നിരീക്ഷി ക്കുന്നു. ബഹുഭര്‍തൃത്വം വെല്ലുവിളിയായി നോവലില്‍ നില്‍ക്കുന്നു. അപ്പന്‍ ഈ നോവലിനെ മിത്തുകളുടെയും ബിംബങ്ങളുടെയും സഹായത്തോടെ അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ഈ പറഞ്ഞ സൂചനകളില്‍ നിന്ന്‌ സദാചാരത്തെ ലൈംഗികതയുമായി കൂട്ടിയോജിപ്പിക്കേണ്ടതില്ല,. കാരണം ഈ ലൈംഗിക വര്‍ണന കളുടെ തായ്വേരുകള്‍ നമ്മുടെ പൌരാണിക കൃതികളിലും ചമ്പുക്കളിലും സന്ദേശ കാവ്യങ്ങളിലെ വര്‍ണനകളിലും അദ്ദേഹം കണ്ടെത്തുന്നു. ഇത്‌ എഴുത്തുകാരന്റെ കാപട്യമില്ലായ്മയെയും സ്വതന്ത്രവ്യക്തിത്വത്തെയും തുറന്നുകാട്ടുന്ന. അത്‌ 108 കൃതിയെ മലിനമാക്കുന്നില്ല. സഞ്ജയന്റെ അഭിഗ്രായത്തില്‍ മനുഷ്യവികാരങ്ങളെ ആവിഷ്കരിക്കുന്ന യാതൊന്നും അശ്ലീലമല്ല. അപ്പനും ആ അഭിരപായത്തോട്‌ യോജിക്കുകയാണ്‌. 2,9 ലാവണ്യാത്മകത കൃതികളില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിസനന്ദര്യങ്ങളെ കണ്ടെത്താനാണ്‌ കെ. പി. അപ്പന്‍ ശ്രമിച്ചത്‌. അതിനാല്‍ വിമര്‍ശന കൃതികള്‍ക്കും സനന്ദര്യാംശം നിര്‍ബന്ധമാണെന്ന്‌ അദ്ദേഹം വാദിച്ചു. അപരിചിതമായ സനന്ദര്യാനുഭവത്തെയും മുല്യനിര്‍ണയരീതിയിലെ പുതിയ സ്വരത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമ ത്തില്‍ സ്ൃഷ്ടിക്കപ്പെടുന്ന ഭാഷാപരമായ സങ്കീര്‍ണത രചനയുടെ അനിവാര്യത യായി അപ്പന്‍ കാണുന്നു. ഭാഷയുടെ മൂല്യത്തകര്‍ച്ച ആധുനിക സാഹിത്യകാരന്റെ വെല്ലുവിളിയായി അദ്ദേഹം കണക്കാക്കുന്നു. സനന്ദര്യാനുഭൂതി വായനക്കാരനില്‍ പുനര്‍ജ്ജനിക്കുമ്പോഴാണ്‌ സാഹിത്യവിമര്‍ശനം സഫലമാകുന്നത്‌. സാഹിത്യ വിമര്‍ശകന്‍ അയാള്‍ എഴുതുന്ന വാക്കുകളിലൂടെ ആശയങ്ങളെ മാത്രമല്ല അയാ ളുടെ മനസ്സില്‍ പതഞ്ഞുപൊങ്ങുന്ന സനന്ദര്യത്തെയും ആവിഷര്‍കരിക്കുന്നു. “മാറുന്ന മലയാള നോവല്‍” ഇത്തരം ഒരു കൃതിയാണ്‌. സനന്ദര്യാത്മക വിമര്‍ശനപദ്ധതികളെന്നു വിശേഷിപ്പിക്കാവുന്ന ഇം്രഷ ണനിസ്റ്റ്‌ നിരൂപണത്തിന്റെയും ന്യൂ ക്രിട്ടിസിസത്തിന്റെയും വക്താക്കള്‍ ഉയര്‍ത്തി പ്പിടിച്ച നിലപാടുകളെയും അവര്‍ പരിചയപ്പെടുത്തിയ വിശകലനരിീതികളെയു മാണ്‌ അപ്പന്‍ വിമര്‍ശനത്തില്‍ സ്വീകരിച്ചത്‌. ഭാഷയില്‍ ശ്രദ്ധിക്കുക, നിരന്തരമായി ഭാഷയില്‍ ശ്രദ്ധിക്കുക എന്നതാണ്‌ വിമര്‍ശനത്തിന്റെ ലക്ഷ്യം എന്ന്‌ പറയു മ്പോഴും രാഷ്ട്രീയചിന്ത, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം എന്നിവയുടെ ആധി പത്യം സ്വതന്ത്രകല എന്ന നിലയിലുള്ള സാഹിത്യവിമര്‍ശനത്തിന്റെ മയലികത ഇല്ലാതാക്കും എന്ന്‌ ഉത്കണ്ഠപ്പെടുമ്പോഴും ബിംബങ്ങള്‍ സൃഷ്ടിയുടെ വേളയില്‍ എഴുത്തുകാരന്‍ തന്നെയും ഗ്പപഞ്ചത്തെയും അറിയാനുള്ള മാര്‍ഗ്ഗമായിത്തീരുന്നു. 109 അപ്പന്‍ അഭിപ്രായപ്പെടുന്നത്‌ വായനക്കാരന്‍ ബിംബകലല്‍്പനകള്‍ അപഗ്രഥിച്ച്‌ വേണം എഴുത്തുകാരന്റെ വ്യക്തിത്വത്തിലും അയാളുടെ ദാര്‍ശനികവിഷമ സമസ്യ കളിലും ഏര്‍പ്പെടാന്‍. കെ. പി. അപ്പന്‍ വിമര്‍ശനത്തില്‍ ലാവണ്യുാത്മകതക്ക്‌ പ്രാധാന്യം നല്‍കി എന്ന രീതിയിലാണ്‌ വൃത്യസ്തനാകുന്നത്‌. അതിനാല്‍ വിമര്‍ശനസാഹിത്യത്തില്‍ കെ. പി. അപ്പന്‍ മുതലുള്ള കാലമെന്ന അടയാളപ്പെടുത്തല്‍ ഉണ്ട്‌. അപ്പന്റെ ഈ ലാവണ്യാത്മകത സാഹിത്യസൃഷ്ടികള്‍ വായിക്കുന്ന അതേ രീതിയില്‍ വായിച്ച്‌ ആസ്വദിക്കാന്‍ വിമര്‍ശനത്തിനും ഇടം നല്‍കി. ആധുനികതാവാദത്തെ ലാവണ്യാ ത്മകമായൊരു സമീപനമായി നോക്കിക്കാണാന്‍ ശ്രമിച്ചു. സമൂഹവുമായി വിമര്‍ശ നത്തെ അടുപ്പിച്ചു. മൂന്നാമധ്യായം ലാവണ്യാത്മകതയെക്കുറിച്ചുളളപഠനമായതി നാല്‍ ഇവിടെ വിസ്തരിച്ചു പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ സവിശേഷമായ നിലപാടുകളെ ചുരുക്കരൂപത്തിലാണ്‌ അവതരിപ്പിച്ചത്‌. വിമര്‍ശനപദ്ധതിയില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത രണ്ട്‌ ഘടകങ്ങളാണ്‌ ലോകബന്ധവും യുക്തിബോധവും. പാശ്വാത്യലോകത്തിലെ ചിന്തകന്മാരുമായി മലയാള സാഹിത്യത്തെ അടുപ്പിച്ച പ്രധാന വ്ൃക്തിയാണദ്ദേഹം. അതുപോലെ തന്നെ സാഹിത്യത്തിലെ വിമര്‍ശക ഗ്രതിഭകളെ അവതരിപ്പിച്ച്‌ അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും അനുവാച കര്‍ക്ക്‌ അവസരമൊരുക്കി. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ ലോകത്തേക്ക്‌ വായന ക്കാരനെ കൂട്ടിക്കൊണ്ടുപോയി. യുക്ത്ൃധിഷ്ഠിതമായ വിമര്‍ശനനിലപാടുകളാണ്‌ കെ. പി അപ്പന്‍ സ്വീകരി ച്ചിരുന്നത്‌. ഓരോ കൃതിയെയും വിലയിരുത്തുമ്പോഴും അതിന്റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെ പഠിക്കുകയും അതിനെ യുക്തിചിന്തയുമായി ബന്ധി പ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണമായി “മാറുന്ന മലയാള നോവലിലെ കൃതികളെ വിലയിരുത്തിയത്‌. ഒ. വി. വിജയന്റെയും എം. ടിയുടെയും ആനന്ദിന്റെയും വി. കെ എന്നിന്റെയും സേതുവിന്റെയും മുകുന്ദന്റെയും കൃതികളെ 110 വിലയിരുത്തുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയും അതില്‍ ഒരു യുക്തിബോധം സന്നിവേശിപ്പിക്കുകയും ചെയ്തു. വിമര്‍ശനം കൃതികളെ വിലയിരുത്താനും ഉള്ളത്‌ തുറന്നുപറയാനുമാണെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അതിന്റെ നന്മയെ പരാമര്‍ശിക്കേണ്ടത്‌ വിമര്‍ശകന്റെ കടമയാണ്‌. കെ. പി, അപ്പന്റെ ആദ്യകൃതിയായ “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” വിമര്‍ശന സമീപനത്തിന്‌ പുതിയൊരു മാതൃക ആയിരുന്നു. പാശ്ചാതൃ ചിന്തക രായ കാഫ്‌കെ, കാമ്യു, യോനെസ്കേ, ഷെനേ, സാര്‍ത്ര്‌, കീര്‍ക്കെഗോര്‍ എന്നി വരെ പരിചയപ്പെടുത്തിക്കൊണ്ട്‌ മലയാളസാഹിത്യത്തെ പാശ്ചാത്യലോകവുമായി ബന്ധിപ്പിച്ചു “തിരസ്കാരം” ഭാഷയെക്കുറിച്ച്‌ വളരെ വിശദമായ ചര്‍ച്ചകളവതരിപ്പി ക്കുന്നു. എഴുത്തുകാരന്‍ സ്വാതന്ത്ര്രമുണ്ടെന്നും അയാള്‍ക്ക്‌ അയാളുടേതായ ഒരു ഭാഷ രൂപപ്പെടുത്തേണ്ട ചുമതലയുണ്ടെന്നും തുടര്‍ന്നുപോരുന്ന നിലപാടുകളില്‍ നിന്ന്‌ മോചിതനാകണമെന്ന വിപ്ലവാത്മകസമീപനമായിരുന്നു “തിരസ്കാര ത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചത്‌. അതിനാല്‍ “തിരസ്കാരം” അതിന്റെ ശീര്‍ഷകം പോലെ നിലവിലുള്ള എല്ലാറ്റിനെയും തിരസ്കരിക്കുന്നതായിരുന്നു. “കലഹവും വിശ്വാ സവും” മാറുന്ന മലയാള നോവല്‍, മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണങ്ങളും, കലാപം വിവാദം വിലയിരുത്തല്‍ തുടങ്ങിയ കൃതികള്‍ വിമര്‍ശകന്റെ നിലപാടുകള്‍ തുറന്ന്‌ പറയുന്ന വേദിയായി മാറി. തന്റെ തനതായ കാഴ്ചപ്പാടിലൂടെ കൃതികളെ നിരീക്ഷിച്ച്‌ വിമര്‍ശന വിധേയമാക്കി. ബൈബിള്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച “ബൈബിള്‍ വെളിച്ചത്തിന്റെ കവചം, “മധുരം നിന്റെ ജീവിതം” എന്നീ കൃതികളുടെ വായന ഒരു പ്രത്യേക അനുഭവമായിരുന്നു. നമ്മളറിയാത്ത ചില ചരിത്രങ്ങള്‍ അതിലൂടെ അപ്പന്‍ അവതരിപ്പിച്ചു. എക്കാലത്തും കെ. പി അപ്പനെന്ന വിമര്‍ശകനെ മാറ്റി നിര്‍ത്തുന്ന രണ്ട്‌ പ്രധാന കൃതികളാണ്‌ അവ. അപ്പന്റെ കൃതികളില്‍ ഒരു കാല്പനികാംശവും കണ്ടെത്താന്‍ കഴിയും. 111 അത്തരമൊരവസ്ഥ വിമര്‍ശനത്തിലുണ്ടാവുന്നത്‌ വിമര്‍ശനം സാഹിത്യസൃഷ്ടിയെ പ്പോലെ സര്‍ഗ്ഗലാത്മകമാവണം എന്ന നിലപാടില്‍ നിന്നാണ്‌. വിമര്‍ശനലോകത്ത്‌ ചിര്രപതിഷ്ഠിതനാവാന്‍ അപ്പന്‌ കഴിയുന്നത്‌ അപ്പന്റെ അപാരമായ വായനയുടെയും അറിവിന്റെയും വെളിച്ചത്തിലാണ്‌. ഈ കഴിവുകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ അനുസ്യൂതം പ്രവഹിക്കുന്നത്‌ കാണാം. ആ അനു സ്യൂത പ്രവാഹത്തില്‍ വായനക്കാരനും എത്തിച്ചേരുന്നു. പദലാളിത്യം, വാക്യങ്ങള വതരിപ്പിക്കുന്നതിലുള്ള താളം, നേരെയുള്ള പറച്ചില്‍ ഇവയൊക്കെ ആ എഴു ത്തിന്റെ ്രത്യേകതകളാണ്‌. ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമി ച്ചു. മലയാളസാഹിതൃത്തിലെ ബിംബങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും പുനര്‍വായന യുടെ തലങ്ങള്‍ ഉണ്ടെന്ന്‌ അദ്ദേഹം കണ്ടെത്തി. ഏതെങ്കിലും ഒരു പ്രത്യേയശാ സ്ത്രത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടല്ല മറിച്ച്‌ സാര്‍വ്വജനീകമായ മനുഷൃത്വമെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഓരോ എഴുത്തുകാരനും അവരുടെ രചനകള്‍ നിര്‍വ്വഹിക്കേണ്ടതെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു. മല യാളവിമര്‍ശനസാഹിത്യത്തിലെ ലാവണ്യാത്മകതയെക്കുറിച്ചുളള അന്വേഷണ മാണ്‌ അടുത്ത അദ്ധ്യായം. 112 കുറിപ്പുകള്‍ 1. അപ്പന്‍, കെ. പി., ൭ക. all GAO മതമരമഞ്ഞടുത്ത കൃതികള്‍, വാല്യം-3, ഹരിതം ബുക്‌സ്‌, 2005, പുറം 129. 2. പ്രതാപന്‍ തായാടു, (എഡി). ്വണയത്തി൭൯ അധരസിന്ദുരത്തിന്‌ ചന്ദന സൃഗന്ധിയായ നറുമമാഴികള്‍, പി. മുഹമ്മദ്‌, കെ. പി അപ്പന്‍, ഹരിതം ബുക്‌സ്‌, പുറം 198. 3. അപ്പന്‍, കെ. പി., ക്ഷോഭിക്കുന്നവരുട സുവിശേഷം, 1999, പുറം 136. 4. അക്‌ബര്‍ കക്കട്ടില്‍, വിമര്‍ശനം സര്‍ഗാത്മക കലയാകുന്ന രസതന്ത്രം, കെ. പി. അപ്പന്‍, എഡി. പ്രതാപന്‍ തായാട്ട്‌, ഹരിതം 2010. പുറം 83. 5. ശ്രീജന്‍, വി. സി., തിരിഞ്ഞു നോക്കുന്വോള്‍, എഡി. പ്രതാപന്‍ തായാടു, കെ. പി. അപ്പന്‍. ഹരിതം ബുകസ്‌, പുറം 135. 6. അപ്പന്‍, കെ. പി., എന്റ്‌ ആന്തരികയാത്രകള്‍, മലയാള മനോരമ വാര്‍ഷിക വതിപ്പ്‌, 2005. പുറം 54. 7. പത്മറാവു, ജി. (ഡോ.), Ad all അച്ഛന്‍്റ ഭാരതീയ മനസ്സ്‌, എഡി. ്രൃതാ പന്‍ തായാട്ട്‌, കെ. പി. അപ്പന്‍, ഹരിതം 2010. പുറം 191. 8. മോഹന്‍, ചാത്തന്നൂര്‍ ൭ക. പി അച്ഛനെ കണ്ടു സംസാരിക്കുന്വോള്‍, പുറം - 10. 9. അപ്പന്‍, കെ. പി., തനിച്ചിരിക്കുമ്പോള്‍ ഓാര്‍ക്മിക്കുന്നത്‌, എച്‌ & സി കൊല്ലം, 2006, പുറം 99. 10. . കേഷാഭിക്കുന്നവരുമട സുവിശേഷം, ഡി, സി. ബുക്‌സ്‌. 11. . കലാപം വിവ്വാദം വിലയിരുത്തല്‍, ഗൌതം പബ്ലിഷേഴ്‌സ്‌, 1992, പുറം 129. 12. . DoIBVIM], വാല്യം 23, 2010, പുറം 32. 13. റോയി, പി. സി. (ഡോ.) അച്ചാണി, കെ. പി. അപ്പന്‍, എഡി. പ്രതാപന്‍ തായാട്ടു, ഹരിതം ബുക്‌സ്‌, 2010. പുറം. 50. 14. അപ്പന്‍, കെ. പി., തിരസ്കാരം, സൈന്ധവ ബുക്‌സ്‌, കൊല്ലം 2006, പുറം 22 & 23. 15. , വുസ്തകം, പുറം 27. 16. കലഹവും വിശ്വാസവും, ഡി. സി, ബുക്‌സ്‌, 1986, പുറം 100. 17. . തിരസ്കാരം, സൈന്ധവ ബുക്‌സ്‌ കൊല്ലം, 2006, പുറം 46. 18. , അതേപുസ്തകം, പുറം 47. 113 19. ം മാറുന്ന മലയാള നോവല്‍, ഇംര്പിന്റ ബുക്‌സ്‌, 1997, പുറം 38. 20. . തിരസ്കാരം, സൈന്ധവ ബുക്‌സ്‌ കൊല്ലം, 2006, പുറം 10,11. 21. , അതേപുസ്തകം, പുറം 9. 22. ജോസ്‌. പി. കെ., ആധുനിക മലയാള നോവല്‍, കോഴിക്കോട്‌, മീഡിയ ബുക്‌സ്‌ 2012. 23. അപ്പന്‍, കെ. പി., മാറുന്ന മലയാള നോവല്‍, ഇംര്പിന്റ ബുകസ്‌, കൊല്ലം, 1997. പുറം 96. 24. , അതേ പുസ്തകം, പുറം 63. 25. , അതേപുസ്തകം, പുറം 128. 26. , അതേ പുസ്തകം, പുറം 12. 27. , കാലം ആധ്യാത്മിക ഭാവനയില്‍, കലാകമുദി. ഏപ്രില്‍ 9, 1995. പുറം 13. 28. ം കലാപം വിവാദം വിലയിരുത്തല്‍, ഗൌതമ പബ്ലിഷേഴ്‌സ്‌, 1992. പുറം 269. 29. ം മാറുന്ന മലയാള നോവല്‍, ഇംര്പിന്റ ബുക്‌സ്‌, കൊല്ലം, 1997. പുറം 11. 30. , കലഹവും വിശ്വമ്പവും, ഡി. സി. ബുക്‌സ്‌, 1994. പുറം. 15 31. , അതേ പുസ്തകം, പുറം. 42. 32. ം മാറുന്ന മലയാള നോവല്‍. ഇംര്പിന്റ ബുക്‌സ്‌, 1997, പുറം. 42. 33. , അതേ പുസ്തകം, പുറം 106. 34, , അതേ പുസ്തകം, പുറം 136. 35. , മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും, ഡി. സി. ബുക്‌സ്‌, 1992, പുറം 58. 36. , മാറുന്ന മലയാള ന്നോവല്‍. ഇം(്പിന്റ്‌ ബുക്‌സ്‌, കൊല്ലം 1997. പുറം 96. 114 അധ്യായം 3 ലാവണടഴശാസ്്ര്തം മലയാള വിമര്‍ശനത്തില്‍ ലാവണ്യത്തിന്‌ സാഹിത്യത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. സാഹിത്യം സര്‍ഗ്ഗ വ്യാപാരമാണ്‌. അതിനാല്‍ സാഹിത്യത്തിലായാലും കലയിലായാലും ലാവ ണ്യാംശം കണ്ടെത്താന്‍ കഴിയും. വിമര്‍ശനവും സാഹിത്യസംബന്ധിയായതിനാല്‍ ലാവണ്യം വിമര്‍ശനത്തിലും കടന്നുവരുന്നു. ലാവണ്യശാസ്ത്ര (Aesthetics) ത്തിന്റെ സവിശേഷത മലയാളവിമര്‍ശനപശ്ചാത്തലത്തില്‍ വിശകലനം ചെയ്യുക യാണ്‌ ഈ അധ്യായത്തില്‍. 3.1 ലാവണൃൃശാസ്ത്രം (Aesthetics) ““സനന്ദര്യം, അഭിരുചി എന്നിവയെക്കുറിച്ചുള്ള ദാര്‍ശനിക പഠനത്തെ ലാവ ണ്യശാസ്ത്രം”” എന്നാണ്‌ എന്‍സൈക്ടോപീഡിയ ബ്രിട്ടാണിക്ക നിര്‍വചിക്കുന്നത്‌. ലാവണ്യത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനാധാരം. ലാവണ്യം എന്നതിന്റെ ഉത്ഭവം ലവണം എന്ന ധാതുവില്‍ നിന്നാണ്‌. ലവണമെന്നാല്‍ ഉപ്പ്‌. ഉപ്പ്‌ ആഹാ രത്തെ രുചിപ്രദമാക്കുന്നു. അതുമൂലം ആഹാരത്തിന്‌ താത്പര്യം ജനിക്കുന്നു. അതുപോലെ ജീവിതത്തെ ആകര്‍ഷകവും വശ്യസുന്ദരവും മനോഹരവുമാക്കുന്നു താണ്‌ വസ്തു സഹജമായ ലാവണ്യം. ലാവണ്യം അതിനാധാരമായ വസ്തുവി ലാണോ അതോ കാണുന്ന ആളിന്റെ മനസ്സിലാണോ കുടികൊള്ളുന്നത്‌ എന്ന ചിന്ത സാഹിത്യവിമര്‍ശനത്തില്‍ എക്കാലവും ഉയര്‍ന്നു കേട്ടിരുന്നു. കലാവിമര്‍ശ നവും സാഹിതൃയ വിമര്‍ശനവും രണ്ടാണെങ്കിലും ഇവ ലാവണ്യശാസ്ത്രത്തോട്‌ ബന്ധപ്പെട്ടതാണ്‌. “ലാവണ്യശാസ്ത്രം മന:ശാസ്ത്രത്തിന്റെ ശാഖയാണ്‌. മനു ഷ്യമനസ്സ്‌ എങ്ങനെയാണോ പ്രതികരിക്കുന്നത്‌ എന്നത്‌ മന:ഃശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്‌. കലയിലും സാമൂഹ്യ ജീവിതത്തിലും സനന്ദര്യം കണ്ടെത്താന്‍ 115 കഴിയും. “കലയെക്കുറിച്ചും അതിന്റെ അന്ത:സത്തയെക്കുറിച്ചും ഗ്തിപാദിക്കുന്ന ശാസ്ത്രശാഖയാണ്‌ ലാവണ്യശാസ്ത്രം'.” അതിന്റെ ശ്രദ്ധ കലാസൃഷ്ടിയുടെ നിര്‍മ്മാണവും ആസ്വാദനവുമാണ്‌. ഇതില്‍ നിന്നും അനുമാനിക്കാന്‍ കഴിയുന്നത്‌ ലാവണ്യമെന്നാല്‍ സനന്ദര്യമെന്നാണ്‌. കലയുടെ മുഖ്യലക്ഷ്യം ആനന്ദമാണ്‌. കാനറ, എഡ്ഗര്‍ അലന്‍പോ, ബോദ്ലയര്‍, തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്‍മാര്‍ കല കലയ്ക്കുവേണ്ടി എന്ന്‌ വാദിച്ചപ്പോള്‍ കലയുടെ ആന്തരികാര്‍ത്ഥത്തെക്കാളുപരി ബാഹ്യമായ സനന്ദര്യ ത്തെയാണ്‌ ലക്ഷ്യമാക്കിയത്‌. “കാവൃത്തിന്‌ സനന്ദര്യസൃഷ്ടി എന്നതില്‍ കവിഞ്ഞ്‌ ലക്ഷ്യമില്ലെന്ന്‌ പക്ഷക്കാരനായിരുന്നു വിസ്സിലറും പേറ്ററും ഓസ്ക്കാര്‍ വൈല്‍ഡും. കലയുടെ മൂല്യത്തെക്കുറിച്ച്‌ ഗഹനമായി ചിന്തിച്ച വാശട്ടര്‍പ്പേറ്ററും കല കലയ്ക്കുവേണ്ടിയാണെന്ന്‌ വാദിക്കുമ്പോള്‍ കലയില്‍ പ്രകടമാവുന്ന ജീവി താംശത്തെക്കാള്‍ കല പ്രകടമാക്കുന്ന സനന്ദര്യത്തിലാണ്‌ ശ്രദ്ധിക്കുന്നത്‌. സനന്ദര്യ ആരാധനയില്‍ നിന്ന്‌ ബ്രഹ്മാനന്ദവും ജനിക്കുന്നു. കലയുടെ തത്വം സദാചാരപരമല്ല, സനന്ദര്യാത്മകമാണ്‌. കലയ്ക്ക്‌ സനന്ദര്യത്തോട്‌ മാത്രമാണ്‌ കട പ്പാട്‌, ഭാവനകൊണ്ട്‌ സനന്ദര്യം ഗ്രഹിക്കുക, സനന്ദര്യം സൃഷ്ടിക്കുക, സനന്ദര്യാ വിഷ്ക്കാരം നടത്തുക ഇതാണ്‌ കവിധര്‍മ്മം. “്‌സനന്ദര്യത്തെ ഉപാസിക്കുന്നതി ലാണ്‌ വിശുദ്ധവും അഗാധവുമായ ആനന്ദമുളവാകുന്നതെന്ന്‌'”” എഡ്ഗര്‍ അലന്‍പോയെ ഉദ്ധരിച്ചുകൊണ്ട്‌ കെ. എം. തരകന്‍ സനന്ദര്യത്തെ നിരീക്ഷിക്കുന്നു. കല ആവിഷകരണകശലംകൊണ്ട്‌ പ്രകൃതിയെ സുന്ദരമായി അവതരിപ്പിക്കുന്നു. സനന്ദര്യവും നിന്ദയും കുടികൊള്ളുന്നത്‌ മനുഷ്യനിലോ പ്രകൃതിയിലോ അല്ല; അതാവിഷ്കരിക്കുന്നത്‌ കലയിലാണ്‌. അതായത്‌ പ്രകൃതിയെക്കാള്‍ ശ്രേഷ്ഠവും മനോഹരവുമാണ്‌ കല. കലയുടെ ഇത്തരം സവിശേഷതയാണ്‌ “എന്റെ വിശപ്പി നേക്കാള്‍ എന്റെ ആനന്ദത്തെക്കാള്‍, എന്റെ അമ്മയെക്കാള്‍ പ്രധാനം എനിയ്ക്ക്‌ സാഹിത്യമാണ്‌” എന്ന്‌ ബോദ്ലയര്‍ അഭിപ്രായപ്പെട്ടത്‌. കലയിലെ സനന്ദര്യ ത്തിന്റെ ഉപാസകനായിരുന്ന അദ്ദേഹം കലാനിര്‍മ്മാണത്തിനുള്ള ്രാകൃതവസ്തു 116 ക്കളില്‍ ഒന്നു മാത്രമാണ്‌ ജീവിതം എന്നു വിശ്വസിക്കുന്നു. ആധുനിക കവിത യുടെ പ്രാരംഭകരില്‍ ഒരാളാണ്‌ ബോദ്ലയര്‍. ഓരോ അനുഭവത്തിനും ഉചിതമായ രൂപം, ഓരോ ഭാവതരംഗത്തിനും യോജിച്ച രൂപകം, ഓരോ വികാരത്തിനും അനു യോജ്യമായ ചിശ്രം എന്നിങ്ങനെ കലയുടെ സവിശേഷതകളെ എടുത്തുകാട്ടി കല യുടെ ബാഹ്യസനന്ദരൃയത്തിലൂടെ സഞ്ചരിക്കുകയാണുണ്ടായത്‌. എല്ലാക്കാലത്തും സുന്ദരമായതിനെ മാത്രം അന്വേഷിക്കുന്ന എഴുത്തുകാരന്‍ (്രകൃതിയെക്കാള്‍ സുന്ദരമാണ്‌ കല എന്ന കാഴുച്ചപ്പാടിലെത്തിച്ചേരുന്നു. പ്രകൃതിയാണ്‌ സത്യ ത്തോട്‌ എപ്പോഴും അടുത്തു നില്‍ക്കുന്നതെന്ന ചിന്ത സാര്‍വൃലരകികമായ ഒരാശ യമാണ്‌; അതേ സമയം കലാപരമായി ഇത്‌ അവാസ്തവികവുമാണ്‌. കലയാണ്‌ ്രകൃതിയെക്കാള്‍ സത്യം എന്ന അഭിപ്രായമാണ്‌ ഓസ്കാര്‍ വൈല്‍ഡിനുള്ളത്‌. എത്രമാത്രം നാം കലയെപ്പററി പഠിക്കുന്നുവോ അത്രമാത്രം പ്രകൃതിയില്‍ നിന്ന കന്നു നില്‍ക്കുന്നു. മാത്രമല്ല ര്രകൃതിയുടെ അപൂര്‍ണ്ണതയെക്കുറിച്ച കല കൂടു തല്‍ വൃക്തമാക്കിത്തരുന്നു. നമ്മുടെ ബുദ്ധിയിലാണ്‌ പ്രകൃതി പിളര്‍ന്ന്‌ വളരുന്ന ത്‌. പ്രകൃതി വസ്തുക്കള്‍ക്കെല്ലാം നമ്മുടെ കാഴുച്ചപ്പാട്‌ നല്‍കുന്ന രൂപമാണുള്ളത്‌. കലാസ്വാദനംകൊണ്ട്‌ ശക്തവും പുഷ്ടവുമാകുന്ന നമ്മുടെ ഇന്ദ്രിയങ്ങളും ഭാവ നയും പ്രകൃതിയില്‍ സനന്ദര്യം ആരോപിച്ച്‌ അതിന്റെ മനോഹാരിതയും മൂല്യവും വര്‍ദ്ധിപ്പിക്കുന്നു. അതായത്‌ കലയാണ്‌ പ്രകൃതിയെ സുന്ദരവും മൂല്യവത്തുമാക്കു ന്നതെന്ന്‌ സ്പഷ്ടം. ആനന്ദം, പൊരുള്‍ബോധം എന്നീ അനുഭവങ്ങള്‍ പകര്‍ന്നുതരുന്നതും ഒരു വ്യക്തിയിലോ ജന്തുവിലോ സ്ഥലത്തോ ആശയത്തിലോ കാണപ്പെടുന്നതുമായ സവിശേഷതയാണ്‌ സനന്ദര്യം; ലാവണ്യശാസ്ത്രം, സാമൂഹികശാസ്ത്രം, സാമൂ ഹിക മന:ശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക്‌ സനന്ദര്യശാസ്ത്രം പഠനവിഷയമാ ണ്‌. ഒരു ്രതയേക സംസ്കാരത്തില്‍ സനന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണ ങ്ങളുടെ സമഗ്രതയാണ്‌ ആ വസ്തുവിന്റെ “സത്ത” എന്നു പറയുന്നത്‌. സനന്ദ ര്യാനുഭൂതിയില്‍ പലപ്പോഴും സത്ത പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി 117 കാണാം. അതുകൊണ്ടുതന്നെ സനന്ദര്യം വ്യക്തിനിഷ്ഠമാണ്‌. ദ്രഷ്ടാവിന്റെ കണ്ണിലാണ്‌ സനന്ദര്യം കുടികൊള്ളുന്നത്‌. സ്വന്തം മാനസികാവസ്ഥയെ (ഉണ്മ യെ) വെളിപ്പെടുത്തുന്ന അനുഭവത്തില്‍ നിന്നാകാം സാന്ദര്യം ഉരുവം വ്രാപിക്കുന്ന ത്‌. സനന്ദര്യം എന്ന വിശേഷണ പദത്തിന്റെ ക്ലാസ്സിക്കല്‍ ഗ്രീക്ക്‌ രൂപം “കാലോസ്‌” എന്നായിരുന്നു. സമയം (കാലചക്രത്തിന്റെ പൂര്‍ത്തീകരണം) പ്രകൃതി വസ്തുക്കളുമായി താരതമ്യം ചെയ്യുന്നിടത്താണ്‌ സനന്ദര്യം ജനിക്കുന്ന തെന്ന്‌ പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഒരു പക്വഫലം സുന്ദര മാണെന്ന്‌ പറയുന്നതുപോലെ ഒരു വൃദ്ധന്‍ - വൃദ്ധ സുന്ദരമെന്ന്‌ പറയാനാകുമോ? അതായത്‌ മനുഷ്യ ചരി്രത്തിന്റെ വളര്‍ച്ചയില്‍ “അംഗപ്പൊരുത്തം'; അടിസ്ഥാന മാക്കി മനുഷ്യനിലെ ആകര്‍ഷകത്വം മാനദണ്ഡം കല്പിക്കപ്പെട്ടിരുന്നു. അംഗവൈ കല്യങ്ങളുടെ അഭാവമാണ്‌ ഈ അംഗപ്പൊരുത്തത്തിന്റെ സവിശേഷത. സോക്രട്ടീ സ്‌, പൈഥഗോറസ്‌ തുടങ്ങിയ ചിന്തകന്മാരുടെ സനന്ദര്യദര്‍ശനം ഇവിടെ ്രസ്താ വ്യമാണ്‌. രൂപത്തില്‍ പ്രത്യേകമായ ഒരു അനുപാതം പിന്തുടരുന്ന വസ്തുക്കള്‍ക്ക്‌ സവിശേഷമായ സനന്ദര്യമുണ്ട. ഈ വീക്ഷണമാണ്‌ പുരാതന ഗ്രീസിലെ നിര്‍മ്മാ ണകലയ്ക്ക്‌ ആധാരമായി സ്വീകരിച്ചത്‌. ഈ കാഴ്ച്ചപ്പാടനുസരിച്ച്‌ പുരാതന തത്വ ചിന്തയും ശില്പങ്ങളും നവോത്ഥാനകാല യൂറോപ്പില്‍ പിന്തുടരുകയും ക്ലാസ്സി ക്കല്‍ മാതൃകയില്‍ സാഹിത്യത്തിലും പ്രചരിക്കുകയും ചെയ്തു. ക്ലാസ്സിക്കല്‍ ചിത്രകലാരുപങ്ങളുടെ വശ്യസനന്ദര്യത്തില്‍ ഈ ഗ്രീക്ക്‌ - റോമന്‍ കലാകാരന്മാര്‍ സൃഷടിച്ച മാതൃകകള്‍ ശ്രദ്ധേയമാണല്ലോ. കറുത്ത, വെളുത്ത, അനാകര്‍ഷകമായ, അനഭികാമ്യമായ എന്നീ വീക്ഷണം ഇന്നും പല യൂറോപ്യന്‍ സംസ്കാരത്തിലും പ്രകടമാണ്‌. “കറുപ്പ്‌ വൈരുപ്യമാ ണെന്ന കൊളോണിയല്‍ ആശയത്തെ ആഹ്രിക്കക്കാര്‍ നിരാകരിക്കുന്നത്‌ കറുപ്പ്‌ അഭിമാനമാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌. അതായത്‌ ആഹഫ്രിക്കക്കാരനെ സംബ ന്ധിച്ച്‌ കറുപ്പ്‌ അവന്റെ വംശത്തിന്റെ ചിഹമാണ്‌. ഒരാള്‍ക്ക്‌ സനന്ദര്യമുണ്ടെന്ന്‌ തീരുമാനിക്കുമ്പോള്‍ വ്യക്തിര്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, ആകര്‍ഷ 118 ണീയത, സമന്വയം, ചേര്‍ച്ച, ഉദാത്തത തുടങ്ങിയ മാനസിക ഗുണങ്ങളും ആരോഗ്യം, യവ്വനം, രതിഭാവം, അംഗപൊരുത്തം, സാമാനൃത, നിറം തുടങ്ങിയ ശാരീരിക ഗുണങ്ങളും അടിസ്ഥാനമാക്കുന്നു. 3,2 കലാധര്‍മ്മവും ലാവണ്യശാസ്ത്രവും ലാവണ്യശാസ്ത്രത്തിന്റെ എല്ലാ സംസ്ഥാപനങ്ങളും ഉണ്ടാവുന്നത്‌ അപൂര്‍വ്വമായ മനോവികാരത്തില്‍ നിന്നാണ്‌. കലാസ്്യഷ്ടികള്‍ മനോവികാരത്തെ ഉദ്ദീപിപ്പിക്കുന്നു. കലാസൃഷ്ടികളില്‍ പ്രകടമായി കാണുന്നതാണ്‌ മനോവികാരം. മനോവികരം സംവേദന ക്ഷമതയോടുകൂടിയതും കലാസ്യഷ്ടിക്ക്‌ അംഗീകാരം നേടിക്കൊടുക്കുന്നതുമാണ്‌. എന്നാല്‍ എല്ലാ കലാസൃഷ്ടിയിലും ഈ സംവേദന ക്ഷമത ഉദ്ദീപിപ്പിക്കപ്പെടണമെന്നില്ല. വ്ൃത്ൃയസ്തമായ അനുഭൂതികള്‍ ഓരോ കലാ സൃഷ്ടിയും പ്രദാനം ചെയ്യുന്നുണ്ട്‌. ചിത്രങ്ങള്‍, പ്രതിമകള്‍, കൊത്തുപണികള്‍, സംഗീതം, നൃത്തം, തുടങ്ങിയവ കാഴ്ചക്കാരിലും കേള്‍വിക്കാരിലും സവിശേഷ മായ അനുഭൂതി സൃഷ്ടിക്കുന്നുണ്ട. ഏത്‌ കലാരൂപമായാലും സംവേദനമാണ്‌ ലക്ഷ്യം. ലാവണ്യത്തിന്റെ തോത്‌ നിശ്ചയിക്കുന്നത്‌ സംവേദനത്തിന്റെ ശക്തിയെ ആശ്രയിച്ചാണ്‌. മാധ്യമം, വിഷയം എന്നീ രണ്ട്‌ ഘടകങ്ങള്‍ സംവേദനത്തിനാവശ്യ മാണ്‌. കലാസംവേദനത്തിന്‌ സംസ്കൃത നിരൂപകനായ ഭരതന്‍ “സഹൃദയ സംവാദം എന്ന പ്രയോഗമാണ്‌ ഉപയോഗിക്കുന്നത്‌. ഹൃദയസംവേദനത്തിന്‌ ലാവണ്യം പ്രധാന ഘടകമാണ്‌. സാമൂഹിക വിനിമയത്തിന്‌ നേര്‍ക്കുള്ള മനോവി കാരങ്ങളുടെ സംസ്കാരത്തെയും കൂടി ലാവണ്യശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട തുണ്ട്‌. ലാവണ്യശാസ്ത്രത്തില്‍ കലാകാരന്റെ സങ്കല്പവും അവരുടെ ഉല്പാദന രീതിയും കലാസൃഷ്ടിയുടെ പ്രായോഗികതയും കടന്നുവന്നു. ലാവണ്യശാസ്ത്രം 119 ഒരു വിജ്ഞാനശാഖയാണ്‌. ലാവണ്യശാസ്ത്രത്തിന്റെ ഉത്ഭവവും വളര്‍ച്ചയും എങ്ങനെ എന്ന്‌ പരിശോധിക്കാം. 3,3 സങ്കല്പനവും - സമീപനവും ലാവണൃശാസ്ത്രം എന്ന വിജ്ഞാന ശാഖയെ ക്രമീകൃത ജ്ഞാനപദ്ധതി യായി ഉയര്‍ത്തിക്കൊണ്ടുവന്നത്‌ പാശ്ചാതൃദാര്‍ശനികരാണ്‌. അതൊടൊപ്പം ഭാരത ത്തിലും ലാവണൃചിന്തയും സാഹിതൃദര്‍ശനവും രൂപപ്പെട്ടു. രസം, ധ്വനി, സാധാര ണീകരണം, സഹൃദയത്വം തുടങ്ങിയവയാണ്‌ ഭാരതീയ സനന്ദര്യ ശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങള്‍. ഇത്‌ ഉരുത്തിരിഞ്ഞത്‌ നാടകം, കാവ്യം എന്നിവയെപ്പ റ്റിയുള്ള ചര്‍ച്ചകളിലൂടെയാണ്‌. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ വ്യാകരണം, വേദാന്തം, മീമാംസ, വ്യാഖ്യാനം എന്നിവയിലധിഷ്ഠിതമാണ്‌ ഭാരതീയ കാവ്യശാസ്ത്രത്തിന്‌ ഇരുപത്‌ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. ലാവണ്യശാസ്ത്രത്തെ ഭാരതീയര്‍ കണ്ടത, കലാസ്യ ഷ്ടിയുടെയും അതിന്റെ ആസ്വാദനത്തിന്റെയും ലാവണ്യം മനസ്സിലാക്കാനുള്ള ശ്രമമായിട്ടാണ്‌. ഒരു വശത്ത്‌ ദര്‍ശനമായും മറുവശത്ത്‌ മനോവിജ്ഞാനീയവുമായി അത്‌ മാറുന്നു. പനരസ്ത്യ ചിന്തകന്മാരായ ഭരതന്‍, ആനന്ദവര്‍ദ്ധനന്‍, ഭാമഹന്‍, മമ്മടന്‍, രുദ്രകന്‍, ജഗന്നാഥ പണ്ഡിതര്‍ തുടങ്ങിയവരാണ്‌ ഈ ജ്ഞാനപദ്ധതിയെ വളര്‍ത്തിയത്‌. പാശ്ചാത്യവും പനരസ്ത്യവുമായ മേഖലയില്‍ ലാവണ്യ ശാസ്ത്ര ത്ൌെക്കുറിച്ച്‌ പഠനങ്ങളുണ്ട്‌. അതിനാല്‍ ഈ രണ്ട്‌ മേഖലയിലെയും പഠനങ്ങളെ പരിശോധിക്കേണ്ടിയിരിക്കുന്നു. 3.4 പാശ്ചാത്യ ലാവണ്യ ചിന്തകള്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ക്കാണ്‌ ലാവണ്യശാസ്ത്രം ഒരു ദാര്‍ശനിക ശാഖയായി വളര്‍ന്നത്‌. ലാവണ്യശാസ്ത്രപരമായ ആലോചനകള്‍ പ്രാചീനക 120 ലത്തു തന്നെ ഉണ്ടായിരുന്നു. ഗ്രീക്ക്‌, ജപ്പാന്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങ ളില്‍ കലയുടെ ദര്‍ശനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. 1750-ല്‍ ജര്‍മ്മന്‍ ചിന്തകനായ അലക്സാണ്ടര്‍ ബോംഗാര്‍ട്ടിന്‍ രചിച്ച “ഏസ്തെറ്റിക്ക്‌ (Aesthetica) എന്ന ഗ്രന്ഥത്തിലാണ്‌ പാശ്ചാത്യ നാടുകളില്‍ ലാവണ്യം ഒരു പദ്ധതിയായി രൂപപ്പെട്ടത്‌. “എയ്ഥെസിസ്‌ (Aesthesis) aga ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ എയ്സ്തെറ്റിക്‌സ്‌ (Aesthetics) എന്ന പദം ഉത്ഭവിച്ച ത്‌. ബോംഗാര്‍ട്ടിന്‍ രചിച്ച ഈ ഗ്രന്ഥത്തോടുകൂടിയാണ്‌ വ്യത്യസ്തവും ശക്തവു മായ വിജ്ഞാനശാഖയായി ഇത്‌ മാറിയത്‌, “ഇന്ദ്രിയങ്ങളിലൂടെ പദാര്‍ത്ഥങ്ങള്‍ മന സ്സിലാക്കപ്പെടുന്നതിന്റെ ശാസ്ത്രം എന്നാണ്‌ ലാവണൃശാസ്ത്രത്തെ ബോംഗാര്‍ട്ടിന്‍ നിര്‍വചിച്ചത്‌. തുടര്‍ന്ന്‌ കലയെയും ദര്‍ശനത്തെയും സമന്വയിപ്പി ക്കുന്ന ശാഖയായി ലാവണ്യശാസ്ത്രം മാറി. കലയുമായി സമന്വയിപ്പിക്കാന്‍ തുട ങ്ങിയപ്പോഴേക്കും ഇതിന്റെ പ്രസക്തി വര്‍ദ്ധിക്കുകയും കലയുടെ സ്വത്വത്തെ നിര്‍വ ചിക്കുന്ന ശാഖയായി വികസിക്കുകയും ചെയ്തു. പാശ്വാത്യതത്വചിന്തയുടെ ചരിത്രം പരിശോധിച്ചാല്‍ തത്വചിന്തയുടെ അതിര്‍വരമ്പുകള്‍ക്കുള്ളിലായിരിന്നു ലാവണ്യശാസ്ത്രം. കല, സനന്ദര്യം, വികാരം എന്നിവയെ അടിസ്ഥാനമാക്കി ഈ വിജ്ഞാനപദ്ധതിയെ മനസ്സിലാക്കാന്‍ കഴി യും. മനുഷ്യന്റെ ചിന്തകളിലും ശാസ്ത്രരംഗങ്ങളിലുമുണ്ടായ മുന്നേറ്റം ലാവണ്യ ശാസ്ത്രത്തെക്കുറിച്ചുളള പഠനങ്ങള്‍ക്ക്‌ പുതിയ മേഖലകള്‍ തുറക്കുകയായിരുന്നു. ബോംഗാര്‍ട്ടിന്‌ മുമ്പും പാശ്ചാത്യ ചിന്തകന്മാര്‍ ഈ വപദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന്‌ ചരി്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ലാവണ്യശാ സ്ത്രത്തിന്റെ ചരിത്രപരമായ പഠനത്തെ മൂന്ന്‌ ഘട്ടങ്ങളായി തിരിക്കാം. ഉദയഘട്ടം, വികാസഘട്ടം, പരിണാമഘട്ടം. 121 35 ഉദയഘട്ും ലാവണ്യദര്‍ശനം ഒരു പദ്ധതിയായി രൂപം കൊള്ളുന്നതിന്‌ മുമ്പ്‌ കലാസാ ഹിതീയ ചര്‍ച്ചകള്‍ സജീവമായിരുന്നു. ““സനന്ദര്യത്തിന്റെ ്രവാചകനായി കരുത പ്പെടുന്ന പ്ലേറ്റോവിന്‌ മുമ്പ്‌ തന്നെ തത്വചിന്തകരായ എംപിസോക്ടസ്‌, പൈഥഗോറ സ്‌, ഹിരാക്ടീറ്റസ്‌, സെനോഫാന്‍സ്‌, സോഫിസ്റ്റുകള്‍, ഹിമോക്രൈറ്റിസ്‌ തുടങ്ങിയ വരെല്ലാം സനന്ദര്യാനുഭൂതിയെ നിരീക്ഷിക്കുകയും ആ നിരീക്ഷണങ്ങള്‍ രേഖപ്പെ ടുത്തുകയും ചെയ്തിട്ടുണ്ടെന്ന്‌ സൂചനയുണ്ട്‌ ”. സോക്രട്ടീസ്‌ സനന്ദര്യനിരീക്ഷക നായിരുന്നു. “സതൃത്തിനും നീതിയ്ക്കും സനന്ദര്യത്തിനും വേണ്ടി രക്തസാ ക്ഷിത്വം വരിച്ച സോക്രട്ടീസ്‌ സനന്ദര്യത്തിന്റെ ഘടനാവിശേഷങ്ങളിലേക്കും ധര്‍മ്മ വ്യാപാരങ്ങളിലേയ്ക്കും സുദീര്‍ഘമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന്‌ പരാ മര്‍ശമുണ്ട്‌”*. ഈ വസ്തുതകള്‍ വച്ചുനോക്കുമ്പോള്‍ ലാവണ്യശാസ്ത്രത്തിന്‌ ആദ്യ സംഭാവനകള്‍ നല്‍കിയത്‌ ഗ്രീക്ക്‌ ദാര്‍ശനികരാണ്‌. പാണ്ഡിത്യം, സമഗ്രത, അഗാധമായ ദാര്‍ശനിക ഉൾക്കാഴ്ച്ച എന്നിവ സോക്രട്ടീസിന്റെ മുഖമുദ്രകളാണ്‌. “സദാചാര്‌ത്തെ അറിവിന്റെ രൂപമായി അദ്ദേഹം കരുതി. ആത്മാവിന്റെ പരിപാ ലനം മനുഷ്യന്റെ കടമയായി അദ്ദേഹം കണ്ടു വൈരുദ്ധ്യാത്മക ചിന്തയുടെ വക്താ വായിരുന്നു അദ്ദേഹം. തത്ത്വശാസ്ത്രം ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്‌. സത്യ ത്തിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍. ശിഷ്യന്മാര്‍ക്ക്‌ ധാര്‍മ്മിക തയെപ്പറ്റി അദ്ദേഹം നല്‍കിയ തത്വചിന്തയും ജീവിതത്തില്‍ മനുഷ്യര്‍ എങ്ങനെ അറിവുനേടുന്നുവെന്നതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും ഗ്പധാനമാണ്‌. നീതി, സത്യം, സനന്ദര്യം എന്നിവയ്ക്ക്‌ ഗ്രധാന്യം നല്‍കിയിരുന്നു അദ്ദേഹം. അറിവിനെ നന്മയായും അജ്ഞതയെ തിന്മയായും അദ്ദേഹം കണ്ടു. സനന്ദര്യത്തെ ക്ഷണിക മായ സ്ധേച്ഛാധിപത്യമായി അദ്ദേഹം കണക്കാക്കി. 122 പാശ്ചാത്യര്‍ കലകളെ സോപയോഗ കലകളെന്നും സുകുമാരകലകളെന്നും രണ്ടായി തിരിക്കുന്നു. സോപയോഗ കലകള്‍ മനുഷ്യന്റെ ഭതിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതും സുകുമാരകലകള്‍ മാനസികാവശ്യങ്ങളെ തൃപ്തിപ്പെടു ത്തുന്നതുമാണ്‌. കലകളെ കേന്ദ്രീകരിച്ചുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയ പാശ്ചാതൃരില്‍ പ്രസിദ്ധനാണ്‌ പ്ലേറ്റോ (ബി. സി. 427-367). തത്വചിന്തകനായ പ്ലേറ്റോ തത്വചിന്താധിഷഠിതമായാണ്‌ കലാപരമായ ചര്‍ച്ചകള്‍ നടത്തിയത്‌. അതി നാല്‍ മിഥ്യാധിഷ്ഠിതമാണ്‌ കലയെന്ന്‌ അദ്ദേഹം സ്ഥാപിക്കുന്നു. രണ്ടുതരം യാഥാര്‍ത്ഥ്യങ്ങളെ പ്ലേറ്റോ പരിചയപ്പെടുത്തുന്നു. ഒന്ന്‌ ഭതികലോകം മറ്റൊന്ന്‌ ഇന്ദ്രീയാതീതലോകം. ഭതികലോകം പരിണാമിയാണ്‌. ഭനതിക്രപഞ്ചം അയഥാര്‍ത്ഥ്യമാണ്‌. കല ഈ യഥാര്‍ത്ഥമല്ലാത്ത ഭൌതിക പ്രപഞ്ചത്തിന്റെ അനുക രണമാണ്‌. ബ്രഹ്മം സത്യം ജഗന്‍മിഥ്യയെന്ന ഭാരതീയ വീക്ഷണം ഇതിനു സമാന മാണെന്നു കാണാം. അതിനാല്‍ കലയെ സത്യത്തിന്റെ അനുകരണമായി അദ്ദേഹ ത്തിന്‌ കാണാന്‍ കഴിഞ്ഞില്ല. സാഹിത്യത്തിന്റെ മാസ്മരികശക്തിയെക്കുറിച്ച്‌ അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കി. സാഹിതൃത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചതും അതാണ്‌. മനുഷ്യഹൃദയത്തെ വശീകരിക്കാനും പാകപ്പെടുത്താനു മുള്ള കലയുടെ കഴിവിനെപ്പറ്റി പ്ലേറ്റോയെപോലെ മനസ്സിലാക്കിയവര്‍ വിരളം. പ്ലേറ്റോ കലകളെ ഭയപ്പെട്ടിരുന്നതും അതിനാലാണ്‌. ““യഥാര്‍ത്ഥജ്ഞാനലബ്ധി യ്ക്കുതകാതെ, വികാരങ്ങളെ ഉദ്ദീപിപ്പിച്ചു ധര്‍മ്മവിരുദ്ധമായ പന്ഥാവിലേക്ക്‌ പ്രേരി പ്പിക്കുവാന്‍ മാര്രമെ ജനങ്ങള്‍ കൊണ്ടാടുന്ന സാഹിത്യത്തിന്‌ കഴിയൂ എന്നദ്ദേഹം നിശ്ചയിച്ചു്‌.” ലാവണ്യശാസ്ത്രത്തിന്റെ ആദ്യപ്രയോക്താക്കളില്‍ പ്ലേറ്റോ ഈ വൈജ്ഞാനിക ശാഖയിലെ ഒട്ടുമിക്ക വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്‌. കാവ്യാ ത്മകമായ ശൈലിയുടെ മര്‍മ്മം തൊട്ടറിഞ്ഞ ചിന്തകനായിരുന്നു Galego. ലാവണ്യം ആത്മാവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ പ്ലേറ്റോ വാദിച്ചു. പ്ലേറ്റോയുടെ ആദര്‍ശവാദപരമായ ലാവണൃദര്‍ശനത്തെ പ്രതിപാദിക്കുന്ന കൃതികളാണ്‌ 123 “റിപ്പബ്ലിക്‌ , “നിയമങ്ങള്‍, സിമ്പോസിയം” എന്നിവ. സനന്ദര്യാനുഭൂതിയെക്കുറിച്ച്‌ ഫിലെബെസിലും, സനന്ദര്യ നിര്‍വ്വചനങ്ങള്‍ “നിപ്പിയസ്‌” മേജറിലും വിശദീകരി ക്കുന്നു. പ്ലേറ്റോ, ലാവണൃചിന്തയ്ക്ക്‌ ആദര്‍ശത്തോടൊപ്പം സര്‍ഗ്ഗാത്മക മാനം പ്രദാനം ചെയ്തു. ആധുനിക ലാവണ്യ ചിന്തകളോട്‌ യോജിച്ചു പോകുന്നതായി രുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കവിതയെ മാറ്റി നിര്‍ത്തിയാണ്‌ കലാ സങ്കല്പ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്‌. “തത്വ ശാസ്ത്രത്തിനോടുള്ള പ്രതിജ്ഞാ ബദ്ധ തയും അതിന്റെ സത്യാവസ്ഥയുമാണ്‌ പ്ലേറ്റോയെ കലയുടെയും കവിതയുടെയും വിമര്‍ശകനാക്കിയത്‌. അദ്ദേഹത്തിന്റെ കവികളോടുള്ള എതിര്‍പ്പാണ്‌ കലയെക്കുറി ച്ചുള്ള തത്വശാസ്ത്രപരമായ രഹാപോഹങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ കാരണമാ യത്‌. ഇത്‌ ഒരു ആകസ്മിക സംഭവമല്ല. തുടക്കത്തില്‍ കലകളെ ഒരു എതിരാളി യായ തത്വജ്ഞാനമായി കാണേണ്ടിവന്നു. അതുകൊണ്ടുതന്നെ കലയുടെ സത്യത്തെ സേവിക്കുക എന്ന വാദത്തെ വെല്ലുവിളിക്കേണ്ടി വന്നു. തന്മൂലം പ്ലേറ്റോയുടെ റിപ്പബ്ലിക്കന്‍ കവിയ്ക്കൊരു സ്ഥാനവുമില്ലെന്ന്‌ ശ്രസ്റ്റന്‍ ഹാരിസ്‌ അഭിപ്രായപ്പെടുന്നു”. ലാവണ്യത്തെ വ്യത്യസ്തമായ രീതിയില്‍ നിരീക്ഷിച്ച ചിന്തകനാണ്‌ അരി സ്റ്റോട്ടില്‍ (B.C. 384-323). പ്ലേറ്റോയുടെ ശിഷ്യനായിരുന്നു അരിസ്റ്റോട്ടില്‍. എന്നാലും പല കാര്യങ്ങളിലും പ്ലേറ്റോയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “പോയറ്റിക്സ്‌ ലോകത്തിലെ ആദ്യത്തെ കാവ്യ ശാസ്ത്ര ഗ്രന്ഥമാണ്‌. ഈ ഗ്രന്ഥത്തില്‍ ലാവണ്യശാസ്ത്ര പരാമര്‍ശമുണ്ട്‌. കല അനുകരണമാണെന്ന അഭിപ്രായമായിരുന്നു അരിസ്റ്റോട്ടിലിന്റേത്‌. അദ്ദേഹത്തിന്റെ ലാവണ്യ ചിന്ത വസ്തുക്കളുടെ അനുപാതത്തിലും ഘടനയിലും അധിഷ്ഠിതമായി രുന്നു. “കഥാര്‍സിസ്‌ അരിസ്റ്റോട്ടിലിന്റെ സനന്ദര്യശാസ്ത്രത്തിന്റെ ്രധാന ഏടാ ണ്‌. വികാരംകൊണ്ട്‌ വികാരശമനം ഉണ്ടാക്കുക അതാണ്‌ കഥാര്‍സിസ്‌. 124 പ്രകൃതിയുടെ അനുകരണമാണ്‌ കല. ഭാഷയില്‍ക്കൂടിയുള്ള അനുകരണ മാണ്‌ സാഹിത്യകല. കല അമൂല്യമായ സത്യത്തെ ആവിഷ്കരിയ്ക്കുന്നത്‌ ഇന്ദ്രി യവേദ്യങ്ങളായ മൂര്‍ത്ത രൂപങ്ങളില്‍ക്കൂടിയാണ്‌. കലയിലെ സത്യം വസ്തുനിഷ്ഠ മല്ല. വസ്തു വ്യക്തി കേന്ദ്രിതമായി അനുഭവപ്പെടുന്നതാണ്‌ കലയിലെ സത്യം. കല യാഥാര്‍ത്ഥത്തില്‍ നിന്ന്‌ അകലുകയും വ്യത്യസ്തമാവുകയും ചെയ്യാറുണ്ട്‌. ്രകൃതിയിലെ വസ്തുതകള്‍ അസംതൃപ്തി ജനിപ്പിക്കുന്നു. അസംതൃപ്തി ജനി തകമായ ഘടകങ്ങളെ രൂപീകരിച്ച്‌ അവയ്ക്ക്‌ മുമ്പില്‍ നില്‍ക്കുന്ന രൂപം നല്‍കുക യാണ്‌ കലാകാരന്റെ കര്‍ത്തവ്യം. അതായത്‌ മൂല്യവസ്തുവിനെ അതേപടി പകര്‍ത്തുകയല്ല, അതിനെ തന്റെ മനോയുക്തിയ്ക്കനുസരിച്ച്‌ പുന:സ്യഷ്ടിക്കുക യാണ്‌. ഈ പുന:സൃഷ്ടി മാന്ത്രികത സൃഷ്ടിക്കുകയും അത്‌ രസനീയവും ആന ന്ദകരവുമാക്കുന്നു. ആനന്ദാത്മകത സനന്ദര്യത്തിന്റെ സത്തയാണ്‌. മിഥ്യാബോധത്തില്‍ നിന്നാണ്‌ കലയുടെ ഉത്ഭവമെന്ന, അതിന്ദ്രീയ ലോക ത്തിന്റെ നിഴലാണ്‌ ഭൌനതികലോകമെന്ന പ്ലേറ്റോയുടെ വീക്ഷണത്തിനുള്ള മറുപടി യായി അരിസ്റ്റോട്ടില്‍ സമര്‍ത്ഥിക്കുന്നത്‌ ഭാതികലോകം യാഥാര്‍ത്ഥ്യമാണെന്നാ ണ്‌. കല സത്യത്തില്‍ നിന്നും വിദൂരമല്ല. ഭൌതിക ജീവിതാനുകരണമായ കല സത്യത്തിന്റെ പ്രകാശനമാണ്‌. കലയുടെ പ്രധാന ലക്ഷ്യം ആഹ്ലാദമാണ്‌. ആനന്ദം രണ്ടു തരത്തിലുണ്ട്‌. താഴ്ന്നതും ഉയര്‍ന്നതുമായ ആനന്ദം. വിനോദ ത്തില്‍ നിന്ന്‌ ലഭിക്കുന്ന ആനന്ദവും ബുദ്ധിയിലധിഷ്ഠിതമായ ആനന്ദവുംമാണവ; ഗ്രീക്കുകാര്‍ മുഖ്യമായി പരിഗണിച്ചിരുന്നത്‌ ആസ്വാദകരുടെ ആനന്ദത്തെയാണ്‌. കാരണം കലാകാരന്‍ അന്യര്‍ക്കുവേണ്ടി ജോലി ചെയ്യുന്നവനാണ്‌. അതിനാല്‍ ആനന്ദം ആസന്വാദകനിലേക്കാണെത്തുക. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ അനുവാചകന്റെ ഹൃദയത്തെ ആഹ്ലാദി പ്പിക്കുകയെന്നതാണ്‌ കലയുടെ ലക്ഷ്യം. സഹ്ൃദയാഹ്ലാദര്രദമായതാണ്‌ കല. അതിനാല്‍ കലാകാരന്‍ തന്റെ അഭിരുചി അതിനനുയോജ്യമായ വിധത്തില്‍ ഉപ 125 യോഗിക്കാന്‍ ശ്രമിക്കുന്നു. കലാസൃഷ്ടിയുടെ പൂര്‍ണ്ണതയും വിജയവും ആസ്വാദ കനില്‍ സൃഷ്ടിക്കുന്ന വികാരാനുഭവത്തെ ആസ്പദമാക്കിയാണ്‌. മനുഷ്യേന്ദ്രിയ ങ്ങളുടെയും ഭാവനയുടെയും ഉപഭോഗമാണ്‌ കലാസൃഷ്ടി. മനസ്സാണ്‌ അതിന്‌ ആധാരം. അത്‌ കലാകാരന്റെ മാനസികാരോഗ്യത്തെ ആശ്രയിച്ചാണ്‌. ആ മാന സിക വ്യാപാരത്തെത്തുടര്‍ന്നുണ്ടാകുന്ന ആസ്വാദനം അനുവാചകഹൃദയങ്ങളി ലേക്ക്‌ പകരാന്‍ കഴിഞ്ഞാല്‍ കലാസാക്ഷാത്കാരം പൂര്‍ണ്ണമായി. ഈ ആസ്വാദനം ഭിന്ന വ്യക്തികളില്‍ ഭിന്നമായ അവസ്ഥയായിരിക്കും സൃഷ്ടിക്കുക. അതിന്‌ ഏറ്റ ക്കുറച്ചിലുകള്‍ ഉണ്ടാകും. എന്നാലും സാമൂഹ്യമായ ലക്ഷ്യം കൈവരിയ്ക്കാന്‍ കലയ്ക്ക്‌ കഴിയും. സഹൃദയനെ ആനന്ദിപ്പിച്ച്‌ ഉത്കൃഷ്ടമായ ആദര്‍ശങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു. ആനന്ദത്തിന്റെയും ഒരു തലം സനന്ദര്യാവിഷക്കാരമാണ്‌. ഗ്രീക്ക്സംസ്കാരം അതിന്റെ രാഷ്ട്രീയവും അസ്ഥിരവുമായ എല്ലാ അതിര്‍ത്തികളെയും ഭേദിച്ച്‌ രാജ്യാന്തരങ്ങളിലേക്ക്‌ വ്യാപിച്ചത്‌ ഹെലനിസ്റ്റിക കാല ഘട്ടത്തില്‍ ആണ്‌. ഈ അവസരത്തില്‍ ഗ്രീക്ക്‌ ലാവണ്യശാസ്ത്രത്തിന്റെ സ്വാധീ നവും വ്യാപകമായി. ചിന്തകര്‍ അന്വേഷിച്ചത്‌ കലയും ലാവണ്യവും ആനന്ദം തരു ന്നുണ്ടോ എന്നതായിരുന്നു. ഏറ്റവുമധികം സനന്ദര്യം ദര്‍ശിച്ചത്‌ പ്രകൃതിയിലായി രുന്നു. രചിതൃത്തിനും പ്രാധാന്യം കല്‍പിച്ചിരുന്നു. ഹെലനിസ്റ്റിക കാലഘട്ട ത്തിന്റെ അന്ത്യഘട്ടത്തിലാണ്‌ പ്ലോട്ടിനസ്‌ സാഹിത്ൃയലോകത്തേക്ക്‌ കടന്നു വരുന്ന ത്‌. ഇത്‌ ഏ. ഡി ദാം ശതകത്തിലാണെന്ന്‌ രേഖപ്പെടുത്തുന്നു. തികഞ്ഞ മിസ്സി ക്കായിരുന്ന അദ്ദേഹം “പ്രേക്ഷണത്തിലൂടെ നമ്മുടെ സ്നേഹത്തെ ഉദ്ദീപിപ്പിക്കുന്ന താണ്‌ സനന്ദര്യം””. ധൈഷണികാനുഭൂതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ലാവ ണ്യത്തെ പ്ലോട്ടിനസ്‌ പരിഗണിച്ചത്‌ ആത്മസാക്ഷാത്ക്കാരോപാധിയായിട്ടാണ്‌. ലാവണ്ൃദര്‍ശനത്തിന്‌ പുതിയ മാനം കൈവന്നത്‌ ക്രിസ്തുമതപ്രചാരണ കാലത്താണ്‌. മധ്യകാല ലാവണൃശാസ്ത്രത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്‌ അക്വിനാസാണ്‌. യൂറോപ്യന്‍ സംസ്കാരം നവോത്ഥാനത്തിന്റെ വക്കിലെത്തിയത്‌ 126 13-00 നൂറ്റാണ്ടിലാണ്‌. ഈ കാലഘട്ടത്തിലെ പ്രധാന ചിന്തകരായിരുന്നു ഗലീലിയോ, ഗിന്‍ബര്‍ട്ട, ലിയണാഡോ തുടങ്ങിയവര്‍. ശരീരലാവണ്യത്തിന്‌ പ്രാധാന്യം നല്‍കിയുള്ള ചിന്തകള്‍ ലാവണ്യ ചിന്തയില്‍ കടന്നുവന്നു. അതിലെ പ്രധാനികള്‍ മാസ്സിലിയോ, ഫിസിനോ തുടങ്ങിയവരായിരുന്നു. 18-൦ നൂറ്റാണ്ടി ലാണ്‌ ഇന്ന്‌ നാം കാണുന്ന തരത്തിലുള്ള ലാവണ്യസങ്കല്പനമുണ്ടായത്‌. അല ക്സാണ്ടര്‍ ബോംഗാര്‍ട്ട്‌ “എയ്സ്തെറ്റിക്‌ എന്ന പദം സാങ്കേതികാര്‍ത്ഥത്തില്‍ ഉപ യോഗിച്ചതോടെയാണ്‌ ലാവണ്യശാസ്ര്രം വൈജ്ഞാനിക തലത്തിലേക്കുയര്‍ന്ന ത്‌. “ഏയ്സ്തെറ്റിക്‌ എന്ന പദത്തിന്റെ സാമാന്യമായ അര്‍ത്ഥം സനന്ദര്യത്തെക്കുറി ച്ചുള്ള പഠനം എന്നാണ്‌. സവിശേഷാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്‌ കലയിലെ സനന്ദര്യത്തെക്കുറിച്ചുള്ള പഠനം ആണ്‌. ഈ ധാരണ വേരുറപ്പിച്ചത്‌ പതിനെട്ടാം നൂറ്റാണ്ടിലാണെന്ന്‌ പറയാം”. ബോംഗാര്‍ട്ടിന്‌ മുന്‍പുള്ള ദാര്‍ശനികരുടെ ലാവണ്യ ചിന്തകള്‍ ലാവണ്യശാസ്ത്രത്തിന്റെ ഉദയഘട്ടമാണ്‌ എന്ന്‌ വിലയിരുത്താ വുന്നതാണ്‌. അതിനുശേഷമുള്ള കാലത്തെ സനന്ദര്യശാസ്ത്രത്തിന്റെ വികാസ ഘട്ടം എന്ന്‌ വിലയിരുത്തപ്പെടുന്നു. 3,6 വികാസഘടും ഇമ്മാനുവേല്‍ കാന്റ്‌ (1724-1804) എന്ന ജര്‍മ്മന്‍ ചിന്തകനാണ്‌ ബോംഗാര്‍ട്ടി നുശേഷം ലാവണ്യശാസ്ത്ര ചിന്തകള്‍ അവതരിപ്പിച്ചത്‌. യൂറോപ്യന്‍ ജ്ഞാനോദയ ത്തിന്റെ സംരക്ഷകനായിരുന്നു കാനറ. ഇമ്മാനുവേല്‍ കാന്റിന്റെ വരവോടു കൂടി ബോംഗാര്‍ട്ടിന്‍ വിസ്മരിക്കപ്പെട്ടു. ലാവണൃശാസ്ത്രത്തെ സന്ദര്യസംബന്ധമായ നിര്‍ണയങ്ങളെ അടിസ്ഥാനമാക്കി അതീന്ദ്രീയ തലത്തില്‍ ഉയര്‍ത്തിയത്‌ കാനറ ആയിരുന്നു. ബോംഗാര്‍ട്ട്‌ കര്‍തൃത്വവാദത്തിന്റെയും സംവേദനത്തിന്റെയും ഉപശാ ന്തിക്കാരനായിരുന്നുവെന്ന്‌ കാന്റ്‌ അഭിപ്രായപ്പെടുന്നു. ““സനന്ദര്യത്തെപ്പറ്റിയുള്ള വിശദവും അഗാധവുമായ ഒരു ദാര്‍ശനികാന്വേഷണം ആദ്യമായി നടത്തിയത്‌ 127 കാന്റ്‌ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലം മുതല്‍ക്കാണ്‌ ഏയ്സ്തെറ്റികസ്‌ സനന്ദര്യ ദര്‍ശനമായി രൂപാന്തരപ്പെട്ടതെന്നും പറയുന്നു”. സ്വയം സന്നിഹിത മാണ്‌ അറിവ്‌ എന്ന ധാരണയെ കാന്റ്‌ പുറംതളളിയിരിക്കുന്നു. “ലാവണ്യ നിര്‍ണയങ്ങളെ കാന്റ്‌ അഭിരുചിയുടെ നിര്‍ണയം (judging of taste) എന്നാണ്‌ വിളിക്കുന്നത്‌. സുന്ദരം, ഉദാത്തം എന്നിവയുമായി ബന്ധപ്പെടുത്തി കാന്റ്‌ ഇവയ്ക്ക്‌ സൂക്ഷ്മ പരിശോധന നിര്‍വ്വഹിക്കുന്നു. കാന്റിനെ സംബന്ധിച്ചിട ത്തോളം സന്ദര്യത്തിന്റെ നിര്‍ണയങ്ങള്‍ ഇന്ദ്രിയ സംവേദനത്തിന്റെ സ്വീകാര്യത യെയോ അസ്വീകാര്യതയെയോ സംബന്ധിച്ചുളള ഈ നിര്‍ണയങ്ങള്‍ കേവലം ആസ്വാദനത്തിന്റെ തലത്തിലേക്ക്‌ ചുരുക്കാനാവില്ല. ആസ്വാദനം നിഷ്ക്രിയമായ (passive) ഒരു ആനന്ദമാണ്‌. അത്‌ വ്യക്തി നിഷ്ഠമാണ്‌. ആസ്വാദനത്തെ ഒരി ക്കലും സാര്‍വത്രിക വികാരങ്ങളായി കാണാന്‍ കഴിയില്ല”. അഭിരുചികളുടെ അഭ്യൂഹത്തിലേക്കാണ്‌ കാന്റ്‌ തന്റെ വിമര്‍ശനാത്മക തത്വ ശാസ്ത്രം വികസിപ്പിച്ചത്‌. മൂന്ന്‌ പ്രധാന അഭിരുചികള്‍ അറിവ്‌, ധാര്‍മ്മിക വാഞ്ഛ, ഇന്ദ്രിയാനുഭൂതി എന്നിവയാണ്‌. ഇവ ഓരോന്നും ‘Critique of pure reason', ‘Critique of practical reason', Critique of judgement’ എന്നീ മൂന്ന്‌ സൂക്ഷ്മ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ലാവണ്യ സംബന്ധിയായ എന്തി നേയും (്പകൃതിയുമായി ബന്ധപ്പെടുത്തി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന അഭിപ്രായ മായിരുന്നു കാന്റിന്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കലാതത്വശാസ്ത്ര ചിന്തകളില്‍ ഏറ്റവുമധികം സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ ജര്‍മ്മന്‍ ചിന്തകനാണ്‌ ജോര്‍ജ്‌ വില്യം ഫ്രെഡറിക്‌ ഹെൌഗല്‍ (1770-1831). ഡച്ചു ചിന്തകനായ സ്പിനാസോ, ഫ്രാന്‍സിലെ റൂസോ, ജര്‍മ്മന്‍കാരനായ ഇമ്മാനുവല്‍കാന്‍്റ, ഷില്ലിംഗ്‌ തുടങ്ങിയവര്‍ ഹെഗലിനെ സ്വാധീ 128 നിച്ചിരുന്നു. എന്നാല്‍ അവരുടെ ആശയങ്ങളോട്‌ അദ്ദേഹത്തിന്‌ വിയോജിപ്പുണ്ടാ യിരുന്നു. തത്വചിന്തയ്ക്ക്‌ പ്രാധാന്യം നല്‍കിയ അദ്ദേഹത്തെ സംബന്ധിച്ചിട ത്തോളം തത്വചിന്ത ഒരേ സമയം ചിന്താപദ്ധതിയും യാഥാര്‍ത്ഥ്യത്തെ വെളിപ്പെടു ത്തുന്ന പ്രകിയയുമാണ്‌. ഈ നൂറ്റാണ്ടിലെ ലാവണ്യശാസ്ത്രപഠനങ്ങളെല്ലാം ഇദ്ദേഹത്തിന്റേതാണ്‌. കലയെക്കുറിച്ചും തത്വചിന്തയെക്കുറിച്ചും വിവരിക്കുന്ന അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയാണ്‌ “ഈസ്തെറ്റികസ്‌ ലക്ക്ച്ചേഴസ്‌ ഓണ്‍ ഫൈനാര്‍ട്സ്‌'. ഹെഗല്‍ ലാവണ്യത്തെ ദര്‍ശിച്ചത്‌ ഉള്ളടക്കത്തിലും അര്‍ത്ഥത്തി ലുമാണ്‌. “ഉത്തരകൊറിയന്‍ റൊമാന്റിസിസത്തില്‍ നിന്നാണ്‌ ഹെഗലിന്റെ ആരം ഭം. സനന്ദര്യ നിഷ്ഠമായ ക്രിയയെ പ്രജ്ഞയുടെ പരമമായ പ്രവര്‍ത്തനമായി ഹെഗല്‍ കണ്ടു. കലയും സനന്ദര്യവും യാഥാര്‍ത്ഥൃത്തിലേക്ക്‌ ഏറ്റവും തീരവമായ മാര്‍ഗ്ഗം തുറക്കുന്നുവെന്ന്‌ റൊമാന്റിക്കുകളെപ്പോലെ ഹെഗലും വിശ്വസിച്ചു”.” കല ഹെഗലിന്‌ ബാഹ്യ യാഥാര്‍ത്ഥ്യവുമായി മനസ്സ്‌ സൃഷ്ടിക്കുന്ന ബന്ധത്തിന്റെ ഇന്്രി യാത്മകമായ പ്രദര്‍ശനമാണ്‌. ഹെഗലിനുശേഷം വന്ന ദാര്‍ശനികര്‍ അവരുടേതായ ചിന്തകളും സംഭാവന കളും നല്‍കി ലാവണ്യശാസ്ത്ര വൈജ്ഞാനിക രംഗത്തെ സമ്പന്നമാക്കി. അതില്‍ എടുത്തു പറയേണ്ടവര്‍ ബനഡികട്‌ ക്രോച്ച, ഐ. എ. റിച്ചാര്‍ഡ്‌, സൂസന്‍ ലാംഗര്‍, സുഫ്റെന്‍ തുടങ്ങിയവരാണ്‌. 3,7 പ്രിണാമഘടും ആധുനികതത്വചിന്തയുടെ കടന്നുവരവ്‌ ദൈവവിശ്വാസത്തെ തകിടം മറിച്ചു കൊണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊന്‍പതാം നൂറ്റാ ണ്ടിന്റെ ആരംഭത്തിലും മതപരമായ സാമൂഹികക്രമങ്ങളുടെ തകര്‍ച്ചയാണുണ്ടായി രുന്നത്‌. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ കലയെ വിലയിരുത്തേണ്ടത്‌. ആധുനിക ശാസ്ത്രം പ്രപഞ്ചത്തെ ഒരു യന്ത്രമായി കണ്ട്‌ സമഗ്രമായ ഒരു ലോകത്തെ സൃഷടിക്കാന്‍ മനുഷ്യന്റെ സാധാരണ കഴിവുകളും അവനില്‍ അന്തര്‍ലീനമായ 129 സര്‍ഗ്ഗാത്മക കഴിവുകളും ഉപയോഗിച്ചാല്‍ മതി എന്ന കാഴ്ച്ചപ്പാടായിരുന്നു. വലി യൊരു സാംസ്കാരിക പരിണാമം സമൂഹത്തില്‍ സംഭവിച്ചു. പ്രകൃതിയെ ലാഭമു ണ്ടാക്കാനുള്ള ഒന്നായി കാണുകയും അതിനുമേല്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ കലയെയും കലാദര്‍ശനത്തെയും ഏറ്റവുമ ധികം സ്വാധീനിച്ചത്‌ ഫ്രെഡറിക നീഷെയാണ്‌. ““നീഷെയുടെ കാഴുച്ചപ്പാടില്‍ ലോകം നിരന്തരമായ പരിണാമത്തിന്റെ വഴിയിലാണ്‌. തത്വചിന്താപരമായ ഒരു പരികല്‍പ്പന ഉപയോഗിച്ച്‌ പറഞ്ഞാല്‍ “ലോകം ഒരു ആയിത്തീരലാണ്‌.” അതിന്‌ ഒരു ഉഞ്മയില്ലാത്തതുകൊണ്ടുതന്നെ ആയിത്തീര്‍ന്നതിനെക്കുറിച്ച്‌ അറിയാന്‍ കഴി യുകയില്ല. അറിവിന്റെ സാധ്യതയുടെ നിഷേധം എന്ന നീഷെയുടെ സങ്കല്‍പ്പ ത്തിന്റെ അടിസ്ഥാനം ഇതാണ്‌ ൭.” ഹെഗലിന്റെ വൈരുദ്ധ്യാത്മക സിദ്ധാന്തത്തെ നീഷെ എതിര്‍ത്തിരുന്നു. നീഷെയെ സംബന്ധിച്ചിടത്തോളം ലാവണ്യം ആത്മനി ഷ്ഠമായ ഒന്നാണ്‌. അദ്ദേഹം ലാവണ്യത്തെ നിരീക്ഷിച്ചത്‌ സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെടുത്തിയാണ്‌. മാര്‍ട്ടി൯ല്‍ ഹൈഡഗര്‍ നീഷെയ്ക്കുശേഷം വന്ന ചിന്തകനാണ്‌. “ദി ഒറിജിന്‍ ഓഫ്‌ ദി വര്‍ക്ക്‌ ഓഫ്‌ ds” (The Origin of the Work of Art) എന്ന അദ്ദേഹ ത്തിന്റെ കൃതിയില്‍ സനന്ദര്യശാസ്ത്രത്തിന്റെ ആശയങ്ങള്‍ കടന്നുവരുന്നു. “കല സത്യാത്മകമായിത്തീരുന്നത്‌ അത്‌ കവിതയാകുമ്പോഴാണെന്ന്‌” ഹൈഡഗര്‍ അഭി ്രായപ്പെടുന്നു. കലയുടെ ലാവണ്യത്തെക്കുറിച്ചു സമഗ്രപഠനം നടത്തിയ ചിന്തക നാണ്‌ ഴാക്ക്‌ റാന്‍സിയാറെ. “നമ്മുടെ ചിന്തയാല്‍ സ്വായത്തമാക്കിയ കല നമ്മള്‍ സമൂഹത്തില്‍ കോറിയിടുന്നു. ആ കോറിയിടല്‍ നൃത്തം ചവിട്ടുന്ന ഗായ കര്‍ക്കൊപ്പം യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ ചിതറിയാടുന്നു. അതുപോലെ കലാകാ രന്‍മാര്‍ ഒരുതരത്തില്‍ ആല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹിക ഘടനയെ ഏകോപ്പിക്കാന്‍ വേണ്ടി അതിന്റെ ലക്ഷ്യരപാപ്തിക്കുവേണ്ടി നിലകൊളളുന്നു എന്ന്‌ അദ്ദേഹം പറയുന്നു".”” കലയെ തിരിച്ചറിയുന്നതിനും ്രതിഫലിപ്പിക്കുന്ന 130 തിനുമുള്ള ഒരു സാമൂഹികക്രമമായി ലാവണ്യശാസ്ത്രത്തെ കണ്ടു. തുടര്‍ന്ന്‌ ലൂക്കാച്ചു, വത്തിമോ, ലെവിനാസ്‌ തുടങ്ങിയ ചിന്തകന്‍മാര്‍ അവരുടെ സംഭാവന കള്‍ നല്‍കി. 3.8 വാള്‍ട്ടര്‍ പേറ്റര്‍ (1839 - 1894) വിക്ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനഘട്ടത്തെ പ്രതിനിധീകരിക്കുന്ന വിമര്‍ശകനാണ്‌ വാള്‍ട്ടര്‍ പേറ്റര്‍. 'കല കലയ്ക്കു”വേണ്ടി എന്നാശയമായിരുന്നു അദ്ദേഹത്തിനുളളത്‌. “സന്ദര്യാത്മകതയിലാണ്‌' പേറ്റര്‍ വിശ്വസിച്ചിരുന്നത്‌. സാഹിതൃത്തില്‍, വിഷയത്തിനാണോ പ്രതിപാദനത്തിനാണോ ഡഗ്രാധാന്യമെന്ന ചോദ്യത്തിന്‌ പേറ്റര്‍ നല്‍കുന്ന ഉത്തരം നല്ലകല, മഹത്തായകല എന്ന്‌ കലയെ രണ്ടായി തിരിച്ചുകൊണ്ടാണ്‌. ലോകത്തിലെ വസ്തുതകളെ അതേപടി പകര്‍ത്താതെ അത്‌ മനസ്സില്‍ സ്ൃഷടിക്കുന്ന ്രതിഫലനത്തെ അനുയോജ്യമായ രൂപത്തില്‍ അവതരിപ്പിക്കുമ്പോഴാണ്‌ ഒരു വ്യക്തി കലാകാരനാകുന്നത്‌,. അയാള്‍ സ്വാനുഭവം എത്രത്തോളം സത്യമായും പൂര്‍ണ്ണമായും (്പകാശിപ്പിക്കുന്നുവോ അര്രത്തോളമത്‌ നല്ല കലയാവും. വിഷയമല്ല, കലാകാരനില്‍ ഉണ്ടാക്കുന്ന അനുഭ വത്തിനാണ്‌ പ്രാധാന്യം; ഈ അനുഭവപ്രകാശനം കലയെ മെരുക്കിയെടുത്ത്‌ വൈശിഷ്ട്യമുളളതാക്കുന്നു. അതിനാല്‍ രൂപത്തിന്‌ കലയില്‍ പ്രാധാന്യം ഉണ്ട്‌. കലാവിഷ്കാരത്തില്‍ അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകളനുസരിച്ച്‌ “മഹത്തായ്‌ കലാവാദത്തെ പേറ്റര്‍ അവതരിപ്പിക്കുന്നു. നല്ല കലയും മഹത്തായ കലയും തമ്മി ലുള്ള അന്തരമായി വാള്‍ട്ടര്‍ പേറ്റര്‍ ഭാവത്തെ കാണുന്നു. മഹത്തായ കല എന്നത്‌ ജീവിതാനുഭവത്തിന്‌ ഏറെ പ്രാധാന്യമുള്ള ഒന്ന്‌ എന്നാണ്‌ അദ്ദേഹം വിശദീക രണം നല്‍കുന്നത്‌. തീക്ഷണമായ ജീവിതാനുഭവങ്ങളുടെ പ്രകാശനമാണ്‌ മഹ ത്തായ കല. പറയുന്ന രീതിയല്ല, മറിച്ച്‌ മൂല്യത്തിനാണ്‌ പരിഗണന നല്‍കുന്നത്‌. മഹത്തായ കല എന്ന വേര്‍തിരിവിന്‌ പകരം “ഉത്തമ കല്‌ എന്ന കാഴിച്ചപ്പാടാണ്‌ നല്ലതെന്ന അഭിപ്രായമുള്ളവരും ഉണ്ട്‌. കലയുടെ വൈശിഷ്ട്യം രൂപത്തെയും 131 ഭാവത്തെയും ആസ്പദമാക്കിയാണ. രൂപത്തെ നിയന്ത്രിക്കുന്നതും നിര്‍മ്മിക്കു ന്നതും ഭാവമാണ്‌ അവയുടെ ചേര്‍ത്തു വയ്ക്കലാണ്‌ കല. കലയ്ക്ക്‌ കാരണമാ കുന്ന വസ്തുതകള്‍ സാമൂഹികവും മതപരവും രാഷ്ട്രീയപരവുമായ നൂറുകൂട്ടം സംഗതികളാണെങ്കിലും കലയും ജീവിതവും രണ്ടും രണ്ടാണ്‌. കല മനുഷ്യ സ്പര്‍ശികൂടിയാവണം. ആസ്വാദകന്റെ മാനസികനിലയെ ആശ്രയിച്ചാണ്‌ ആസ്വാ ദനം ഉണ്ടാകുന്നത്‌. ഈ ആസ്വാദനം ആനന്ദമുളവാക്കുന്നു. മനസ്സില്‍ ആനന്ദമു ണ്ടാകണമെങ്കില്‍ കല സാമുദായിക ജീവിതത്തിന്റെ സൃഷ്ടിയായ മനസ്സിന്റെ വാസനകളെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം. കലാകാരന്‍ ഒരു മനുഷ്യനായതി നാല്‍ അയാളുടെ സൃഷ്ടിയിലൂടെ സനന്ദര്യാവിഷ്ക്കാരം സാധ്യമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കും. 3.9 ബോദ്ലയര്‍ (1821 - 1867) ്രഞ്ച്‌ കവിയായ ബോദ്ലയര്‍, കലാസനന്ദര്യത്തിന്‌ പ്രഥമ സ്ഥാനം നല്‍കുന്നു. കലയിലെ ധാര്‍മ്മിക മൂല്യത്തിനെ ആദരിച്ചുകൊണ്ടാണ്‌ കലാസനന്ദ രൃത്തെക്കുറിച്ച അദ്ദേഹം വാദിക്കുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവി തത്തില്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം കലയിലും പുലര്‍ത്തേണ്ട താവശ്യമാണ്‌. ഒരു കലാസൃഷ്ടി സുന്ദരമാകുന്നത്‌ പ്രകൃതിയില്‍ നിന്ന്‌ വൃതിച ലിക്കാതെ, പ്രകൃതിനിയമങ്ങള്‍ പാലിച്ച്‌ ധാര്‍മികാനുഭവങ്ങളുടെ സൃഷ്ടിയാകു മ്പോഴാണ്‌. ബോദ്ലെയര്‍ വെല്ലുവിളിക്കുന്നു “സന്ദര്യദായകങ്ങളായ ഘടകങ്ങ ളെല്ലാം തികഞ്ഞിരിക്കുക, അതേ സമയത്ത്‌ ദുഷ്ടമായിരിക്കുകയും ചെയ്യുക - അങ്ങനെയുള്ള ഒരു ഭാവനാസൃഷ്ടികാണിച്ചു തരാമോ്‌ കല മനുഷ്യസൃഷ്ടി ആയതിനാല്‍ ധാര്‍മ്മികമൂല്യം അതില്‍ അടങ്ങിയിരിക്കും. അത്‌ സ്വാഭാവികമായി മനുഷ്യനിലുള്ളതാണ്‌. പ്രകൃതിയില്‍ അതു കാണുകയില്ല എന്നഭി്രായമാണ്‌ അദ്ദേഹത്തിനുള്ളത്‌ “.” ഇതിന്‌ കാരണമായി, പറയുന്നത്‌ മനുഷ്യര്‍ക്കിടയില്‍ മാത്രമേ മതവും തത്വചിന്തയും സദാചാരപരതയുമുള്ളു എന്ന്‌ വ്യക്തമാക്കികൊ 132 ണ്ടാണ്‌. യുക്തിസഹജമായ ചിന്തയിലൂടെയാണ്‌ സുന്ദരവും മഹത്തരവുമായ സൃഷ്ടികളുണ്ടാവുന്നതെന്ന്‌ ബോദ്ലയര്‍ വീക്ഷിക്കുന്നു. പ്രകൃതിയ്ക്കതീതമായ കലാസനന്ദര്യത്ൃഷ്ണയാണ്‌ അദ്ദേഹത്തിനുള്ളത്‌. സൃഷ്ടി സുന്ദരമാവാനുള്ള പ്രേരണ സ്വാഭാവികമായി മനുഷ്യനിലുള്ള ധാര്‍മ്മികബോധമാണ്‌. ഈ ധാര്‍മ്മിക ബോധം കലയിലൂടെ പ്രകാശിക്കണമെങ്കില്‍ സൃഷ്ടി സുന്ദരമാവണം. കലയും ധാര്‍മ്മികബോധവും ഒന്നായി പ്രവര്‍ത്തിയ്ക്കണം. കല കലയ്ക്കുവേണ്ടിയാകണ മെന്ന അഭി്രായമാണ്‌ ബോദ്ലയറിനുള്ളത്‌. അതിലൂടെ സനന്ദര്യം അനുഭവവേ ദൃമാകും. 3.10 ഓസ്കാര്‍ വൈല്‍ഡ്‌ (1854 - 1900) ബോദ്ലയറെപ്പോലെ കല കലയ്ക്കുവേണ്ടി എന്നുള്ള വാദത്തില്‍ ഉറച്ച്‌ വിശ്വസിക്കുന്ന എഴുത്തുകാരനാണ്‌ ഓസ്കാര്‍ വൈല്‍ഡ്‌. രൂപസനഭഗമാണ്‌ സനന്ദര്യാനുഭൂതിയ്ക്ക്‌ അടിസ്ഥാനം. സനന്ദര്യാനുഭൂതിയാകട്ടെ സ്വയം ലക്ഷ്യമാ ണ്‌. അതിനാല്‍ അതില്‍ ശ്രദ്ധിക്കുക. മറ്റൊന്നിനും വേണ്ടിയല്ലതെതന്നെ ജീവിതം സനന്ദര്യാനുഭൂതിയാല്‍ സമ്പന്നമാക്കുക എന്ന സിദ്ധാന്തമാണ്‌ ഓസ്കാര്‍ വൈല്‍ഡിന്റേത്‌. “കലയുടെ ലക്ഷ്യം വികാരത്തിനുവേണ്ടിയുള്ള വികാരമാണ്‌. കലയിലെ വികാരം അങ്ങനെയല്ല,” അത്‌ പ്രവൃത്തിയ്ക്കുള്ള പ്രേരണയാണ്‌. കലയിലെ വികാരം പെട്ടെന്നുണ്ടായി വേഗം മാഞ്ഞുപോയാലും അത്‌ ആസ്വാദന വേളയില്‍ മനസ്സിനെ സംസ്കരിച്ച്‌ പിന്നീട്‌ ജീവിതത്തില്‍ അതിന്റെ പ്രഭാവം നില നിര്‍ത്താനുള്ള (ശമം ഉണ്ടാക്കുന്നു. അതിനാല്‍ കല വ്യക്തിപരവും സാമൂഹികവു മായ ജീവിതത്തിന്റെ നിര്‍വ്ൃവഹണമായി മാറുന്നു. കലാസ്വാദനവേളയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും നാം മോചിതരാകും. അതിനുശേഷം നാം വീണ്ടും യാഥാര്‍ത്ഥ്യത്തിലേക്ക്‌ തിരിച്ചുപോകും. എങ്കിലും ആസ്വാദനവേളയില്‍ അനുഭവിക്കുന്ന മാനസികോല്ലാസം - അതൊരുവികാരമാണ്‌. വാസ്തവത്തില്‍ ഇതാണ്‌ വികാരത്തിനുവേണ്ടിയുള്ള വികാരം. 133 വികാരം വികാരത്തിനുവേണ്ടി എന്ന്‌ പറയുമ്പോഴും വികാരത്തിന്‌ ജീവിത വുമായി ബന്ധമുണ്ടെന്ന്‌ കാണാന്‍ കഴിയും. ഒരു കലാസൃഷ്ടി ഓരോ വ്യക്തി യിലും വൃതൃസ്ത രീതിയിലായിരിക്കും സ്വാധീനിക്കുക. അത്‌ അയാളുടെ മതപ രവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളുടെ ഫലമാണ്‌. അവിടെ ആസ്വാദന പ്രക്രിയ നടക്കുന്നുണ്ട. കലാകാരന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാ ഗത്തെ തൃപ്തിപ്പെടുത്താനായി കലാസൃഷ്ടിയെ ഉപയോഗിക്കുവാന്‍ കഴിയില്ല. കലാകാരന്‍ സമൂഹത്തില്‍ താന്‍ കാണുന്ന നേര്‍ക്കാഴ്ചകളുടെ ആവിഷ്കരണ മാണ്‌ നടത്തുന്നത്‌. ജീവിതാനുഭവങ്ങളാണ്‌ കലയില്‍ കാണാന്‍ കഴിയുന്നത്‌. അതിനെ വ്യത്യസ്ത ചേരികളിലായി തരം തിരിയ്ക്കാനാവില്ല. കലയിലെ ബാഹ്യ മൂല്യങ്ങളെ മാത്രമായെടുത്തു വിലയിരുത്തരുത്‌. കലസനന്ദര്യത്തിന്‌ പ്രാധാന്യം നല്‍കേണ്ടത്‌ ആവശ്യമാണ്‌. 3,11 മാത്യു ആര്‍ണോള്‍സഡ്‌ (1822 - 1888) വിക്ടോറിയന്‍ വിമര്‍ശകരില്‍ പ്രധാനിയാണ്‌ മാത്യു ആര്‍ണോള്‍ഡ്‌. ക്ലാസ്സിക സാഹിത്യപാരമ്പര്യത്തിന്റെ ആരാധകനാണ്‌ ആര്‍ണോള്‍ഡ്‌. എഴുത്തു കാരായ ടെയ്‌, സാങ്ബോ, ഗൊയ്ഥെ എന്നിവരുടെ ആരാധകനായിരുന്നു അദ്ദേ ഹം. സാങ്മ്പോയെ അക്കാലത്തെ ഏറ്റവും വലിയ വിമര്‍ശകനായി ആര്‍ണോള്‍ഡ്‌ കണ്ടിരുന്നു. ‘ദ സ്റ്റഡി ഓഫ്‌ പോയട്രി'ര്‍യില്‍ ആര്‍ണോള്‍ഡ്‌ കവി തയില്‍ കലയും ചിന്തയും ഏകീകൃതമാണെന്നഭിര്പായപ്പെടുന്നു. ജീവിതത്തിന്റെ വിമര്‍ശനമാണ്‌ കവിത. കാവ്യസത്യ (poetic truth) ത്തിന്റേയും കാവ്യസനന്ദര്യ (poetic beauty) ത്തിന്റേയും നിയമങ്ങളാല്‍ നിയന്ത്രിതമാണ്‌ ജീവിത വിമര്‍ശനം എന്ന്‌ അദ്ദേഹം വിലയിരുത്തുന്നു. ആര്‍ണോള്‍ഡ്‌ ഉദ്ദേശിക്കുന്നത്‌ വൈകാരി കവും ധാര്‍മ്മികവുമായ ജീവിത വിമര്‍ശനത്തെയാണ്‌. അതായത്‌ ആന്തരികമായ ജീവിതത്തെ സമുദ്ധരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമായ വിമര്‍ശനം എന്നാണ്‌. സര്‍ഗാത്മക സാഹിതൃത്തിന്‌ വിമര്‍ശനത്തിന്റെ സഹായം അത്ൃയന്താപേക്ഷിതമാ 134 ണെന്ന്‌ ആര്‍ണോള്‍ഡ്‌ അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥവും നവ്യവുമായ ആശയ ങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള കടമ വിമര്‍ശകനുണ്ട്‌. അതിനാല്‍ ഭാവിയിലെ വാഗ്ദാ നങ്ങളാകുന്ന രചനകള്‍ക്ക്‌ വഴികാട്ടിയാകാന്‍ വിമര്‍ശകന്‍ കഴിയും. വിമര്‍ശകന്‍ എഴുത്തുകാരന്‌ പ്രചോദനമായി മാറും. വിമര്‍ശകന്‍ ആത്മാര്‍ത്ഥതയുള്ളവനായി രിക്കണം. തെറ്റായ വിധിന്യായങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറണം. കൃതിയുടെ മനലികമൂല്യത്തെ അംഗീകരിയ്ക്കണം. ആര്‍ണോള്‍ഡിന്റെ അഭിപ്രായത്തില്‍ ഒരു നല്ല വിമര്‍ശകന്‍ വിശ്വവിജ്ഞാനി ആയിരിയ്ക്കണം. ഇംഗ്ലീഷ്‌ സാഹിത്യവിമര്‍ശന ത്തിലെ ഒരു പരിഷ്കര്‍ത്താവായി സെയിന്‍സ്ബറി ആര്‍ണോള്‍ഡിനെ വിശേഷിപ്പി ക്കുന്നു. 3.12 ലിയോടോള്‍സ്റ്റോയി (1828 - 1910) ലിയോടോള്‍സ്്റോയിയുടെ കലാചിന്തകള്‍ മനുഷ്യജീവിതത്തെ കേന്ദ്രീകരി ച്ചുള്ളതാണ്‌. സനന്ദര്യശാസ്ത്രചര്‍ച്ചയില്‍ ടോള്‍സ്റ്റോയിയുടെ “എന്താണ്‌ കല്‌ (What 1s Art) എന്ന കലാവിമര്‍ശന ഗ്രന്ഥത്തിന്‌ അതി്രധാനമായ സ്ഥാനമുണ്ട്‌. കലയെ അദ്ദേഹം നിര്‍വ്വചിക്കുന്നത്‌ “മനുഷ്യനും മനുഷ്യനും തമ്മിലുളള സംബ ന്ധത്തിനുള്ള ഒരു ഉപാധിയാണ്‌ കല്‌” എന്നദ്ദേഹം സ്വകീയമായ നിര്‍വൃചനത്തി ലെത്തിച്ചേരുന്നു. കലയുടെ മുഖ്യ ്രയോജനം സഹജിവികളുമായുള്ള ബന്ധസം സ്ഥാപനമാണ്‌. വിചാരാനുഭവങ്ങളിലൂടെ പകര്‍ന്നുകൊടുക്കുന്ന മനുഷ്യഭാഷണം, മനുഷ്യരെ അന്യോന്യം ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഒരു സം്രമണമാണ്‌ സംഭ വിക്കുന്നത്‌. കലയുടെ മുഖ്യധര്‍മ്മമാണ്‌ സംക്രമണം എന്ന്‌ ടോള്‍സ്റ്റോയി വാദി ക്കുന്നു. കൂടുതല്‍ ശക്തമായ രീതിയില്‍ സംക്രമണം നടക്കുന്നുവെങ്കില്‍ കല സുന്ദരമാവും. മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണ്‌ സം്രമികതയെ ടോള്‍സ്റ്റോയി തരം തിരിയ്ക്കുന്നത്‌. സം്രമികാനുഭൂതികളുടെ വൈയക്തികതയിലുള്ള ഏറ്റക്കു റച്ചില്‍, സംക്രമിതാനുഭൂതികളുടെ വ്യക്തതയിലുള്ള ഏറ്റക്കുറച്ചില്‍, കലാകാരന്റെ ആത്മാര്‍ത്ഥത. ഇതില്‍ കലാകാരന്റെ ആത്മാര്‍ത്ഥതയ്ക്കാണ്‌ ടോള്‍സ്റ്റോയി 135 പ്രാധാന്യം കല്പിക്കുന്നത്‌. താനാവിഷ്കരിക്കുന്ന വികാരങ്ങള്‍ കലാകാരന്‍ സ്വയമനുഭവിച്ചത്‌ എത്രമാത്രം ശക്തമാണെന്ന വസ്തുത അറിയാന്‍ ആത്മാര്‍ത്ഥ മായ അവതരണത്തിലൂടെ കഴിയും. കലാകാരന്റെ സ്വാനുഭൂതിയെ ആവിഷക്കരി ക്കാനുള്ള ഒരാന്തരികാവശ്യമായാണ്‌ കലാസൃഷ്ടിയെ ടോള്‍സ്റ്റോയി വീക്ഷിക്കുന്ന ത്‌. 3.13 ലോംഗിനസ്‌ (എ.ഡി. 213 - 273) ഗ്രീക്ക്വിമര്‍ശകരില്‍ പ്രഥമ ഗണനീയനാണ്‌ ലോംഗിനസ്‌. അരിസ്റ്റോട്ടിലി നുശേഷമുള്ള യവനവിമര്‍ശകരില്‍ വ്രധാനിയാണ്‌. ഇദ്ദേഹത്തിന്റെ ഉദാ ത്തതാസമീക്ഷ (on the sublime) എന്ന ശൈലിവിജ്ഞാനപരമായ വിമര്‍ശനക്യൃ തി, വിഖ്യാതമാണ്‌. ഉദാത്തതയെ ലോംഗിനസ്‌ നിര്‍വ്ൃചിക്കുന്നത്‌ എല്ലാക്കാലങ്ങ ളിലും എല്ലാ മനുഷ്യരെയും തൃപ്തിപ്പെടുത്തുന്ന ഒരു രചനയെ ഉദാത്തമെന്ന്‌ പറ യാമെന്നാണ്‌. ഉദാത്തതയ്ക്കാധാരമായി അഞ്ച്‌ സ്രോതസ്സുകളെ ലോംഗിനസ്‌ പരി ചയപ്പെടുത്തുന്നു. ചിന്തയുടെ ന്നത്ൃം, ശക്തവികാരങ്ങളുടെ ഗ്രസരണത്തി നുള്ള ശേഷി, ഉക്തി വൈചിത്രയങ്ങളുടെ ഉചിതോപയോഗം, വിശിഷ്ടപദവിന്യാ സം, ഗംഭീരവും സംഘടിതവുമായ സംരക്ഷണം. ഇവയില്‍ ആദ്യത്തേത്‌ രണ്ടും ര്രകൃതി സിദ്ധികളും മറ്റുള്ളവ ആര്‍ജ്ജിത കലാസിദ്ധികളുമാണ്‌. കല പ്രകൃതി യോട്‌ ഇണങ്ങുമ്പോഴാണ്‌ ഉദാത്തഫലസിദ്ധിയുണ്ടാകുന്നത്‌. ഭാവനയാണ്‌ ഉദാ ത്തതയ്ക്കടിസ്ഥാനം. പദവാക്ൃരചനാപാടവം കൊണ്ട്‌ ഉദാത്തഭാവം ഉണ്ടാകില്ല. ഗംഭീരമായ വിഷയങ്ങള്‍ വിഭാവനം ചെയ്യുകയും മനനം ചെയ്യുകയും ചെയ്താല്‍ ഉദാത്ത കലാസ്യഷ്ടി രൂപപ്പെടും. മഹത്തായസങ്കല്പവും തീര്രവികാരപരതയും ആശയ പ്രകാശന ശക്തിയും കൂടെയുണ്ടാവണം. ശരിയായ ഉദാത്തത തിരിച്ചറി യാനെളുപ്പമാണ്‌. അത്‌ വായനക്കാരന്റെ ആത്മാവിനെ ഉയര്‍ത്തും. ഭാഷ ഗംഭീര സവിശേഷതയുള്ളതായിരിക്കും. ഓരോ തവണ വായിക്കുന്തോറും ആനന്ദ്പദമാ കുന്നു. പുതിയ ആശയങ്ങളും അനുഭൂതികളും അതില്‍ നിന്നുധ്വനിക്കുന്നു. 136 വികാരം, ഭാവന മുതലായ തത്വങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയ ലോംഗിനസിനെ ആദ്യത്തെ കാല്പനിക നിരൂപകന്‍ എന്ന്‌ സ്കോട്ടു ജയിംസ്‌ വിശേഷിപ്പിക്കുന്നു. ഈ വിശേഷണം ശരിയാണെങ്കില്‍ക്കൂടിയും അദ്ദേഹത്തിന്‌ ആഭിമുഖ്യം ക്ലാസ്സിസ്സ ത്തോടായിരുന്നു. പ്ലേറ്റോയ്ക്കും അരിസ്റ്റോട്ടിലിനും ശേഷം സാഹിതൃ സംബന്ധി യായ വ്യത്യസ്ത ചോദ്യങ്ങള്‍ ഉന്നയിച്ച യവന വിമര്‍ശകനാണ്‌ ലോംഗിനസ്‌. 3.14 പനരസ്ത്ൃയ ലാവണൃശാസ്ത്രം ഏസ്തെറ്റികസിന്‌ സമാനമായി പൌരസ്തൃര്‍ ഉപയോഗിച്ച പദമാണ്‌ ലാവണ്യശാസ്ത്രം. പാശ്ചാത്യ സാഹിത്യത്തില്‍ ബോംഗാര്‍ട്ടിനിലൂടെയാണ്‌ വൈജ്ഞാനികശാഖയായി ഏസ്തെറ്റികസ്‌ മാറിയത്‌. ഭാരതത്തിലാകട്ടെ കവിത യോടും കലയോടുമുള്ള മനുഷ്യന്റെ ആസ്വാദനവും ഇതിന്റെ പരിധിയില്‍പ്പെടുന്നു. << സകലകലകളും പ്രയോജനകലകളും അടക്കം എല്ലാം ഇതിന്റെ പരിധിയില്‍ വരും. മാ്രമല്ല ഒരു ദാര്‍ശനിക ശാഖയായും ഇതിനെ പരിഗണിക്കുന്നുണ്ട്‌..” പനരസ്ത്യസാഹിത്യചിന്താധാരകളും ലാവണ്യാധിഷ്ഠിതമായിരുന്നു. “രസ നിഷപത്തിയെക്കുറിച്ചുള്ള ഭാരതീയ സിദ്ധാന്തങ്ങള്‍ ഈ ശാസ്ത്രത്തിന്റെ പരിധി യില്‍വരുമെന്നും വാമനന്‍ അലങ്കാരത്തിന്‌, സനന്ദര്യത്തിന്‌ വ്യാപകമായ അര്‍ത്ഥം കല്‍പിക്കണമെന്നും സൂചിപ്പിക്കുന്നു.” ഭരതമുനിയുടെകാലത്തു തുടങ്ങിയ കാവ്യ മീമാംസ വികാസം (൮്രാപിക്കുന്നത്‌ ശ്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകങ്ങളിലാണ്‌. ഭാരതീയ കാവ്യ മീമാംസക്കും ഗ്രീക്ക്‌ മീമാംസയുടെ അത്രയും കാലപ്പഴക്കമുണ്ട്‌. ഭാഷാശാസ്ത്രം, തര്‍ക്കശാസ്ത്രം, ദര്‍ശനങ്ങള്‍ എന്നിങ്ങനെ മറ്റനേകം വിജ്ഞാന ശാഖകളുമായി ഭാരതീയ സനന്ദര്യശാസ്ത്രത്തിന്‌ ബന്ധമുണ്ട്‌. മനശ്ലാസ്ത്രവു മായും ബന്ധമുള്ളതായി പറയുന്നു. പനരസ്ത്യ സാഹിത്യത്തില്‍ ഭരതന്റെ നാട്യശാസ്ത്രമാണ്‌ ലാവണ്യ സംബ ന്ധിയായ ആദ്യഗ്രന്ഥം. മുപ്പത്തിയാറ്‌ അധ്യായങ്ങളും ആറായിരത്തോളം ശ്ലോക 137 ങ്ങളുമുള്ള ഒരു ബൃഹത്ഗ്രന്ഥമാണ്‌ നാട്യശാസ്ത്രം. കലകളുടെ വിജ്ഞാനകോശം എന്ന്‌ ഈ കൃതിയെ വിശേഷിപ്പിക്കാം. നൃത്തം, സംഗീതം, അഭിനയം തുടങ്ങി എല്ലാ കലകളെയും ഈ കൃതിയില്‍ പഠനവിധേയമാക്കുന്നു ണ്ട്‌. കലകളെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ്‌ അദ്ദേഹം ചെയ്തത്‌. കുന്തകന്റെ വക്രോക്തി ജീവിതം, അഭിനവഗുപ്തന്റെ ധ്വന്യാലോകലോച നം, ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം, ജഗന്നാഥ പണ്ഡിതന്റെ “രസഗംഗാധരം, മഹിമഭട്ടന്റെ “വ്യക്തിവിവേകം” തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ലാവണ്യശാസ്ത്രചര്‍ച്ചയു ണ്ട്‌. ആനന്ദവര്‍ദ്ധനന്‍ ഭാരതീയ കാവ്യശാസ്ര്രശാഖയ്ക്ക്‌ വിലപ്പെട്ട സംഭാവന കള്‍ നല്‍കിയ ചിന്തകനാണ്‌. “കവിയും നിരൂപകനും ദാര്‍ശനികനുമായ ആനന്ദ വര്‍ദ്ധനന്റെ ധ്വന്യാലോകം, കാവ്യമീംമാംസാസനധത്തിന്റെ നെടുംതൂണാണെന്ന്‌ പറയുന്നു”. ധ്വന്യാലോകത്തില്‍ കവിയെ നിര്‍വൃചിക്കുന്നത്‌. “അപാരേ കാവ്യ സംസാരേ കവിരേവ പ്രജാപതി” എന്നാണ്‌ “കാവ്യലോകത്തെ പ്രജാപതി കവിയാണെന്നും ലോകത്തെ സഹിതത്വമനുസരിച്ച്‌ പരിവര്‍ത്തന വിധേയമാക്കാന്‍ കവികള്‍ക്ക്‌ കഴിയുമെന്നും ആനന്ദവര്‍ദ്ധനന്‍ കരുതുന്നു'. ഭരതന്റെ നാട്യശാസ്ത്ര ചര്‍ച്ചകളില്‍ നിന്ന്‌ രീതി ചിന്ത ഉരുത്തിരിയുന്നുണ്ടെങ്കിലും ഈ ചിന്ത പൂര്‍ണതയില്‍ എത്തുന്നത്‌ വാമനനി ലാണ്‌. അദ്ദേഹത്തിന്റെ കാവ്യാലങ്കാര സൂത്രത്തില്‍ നിന്നാണ്‌ രീതി സിദ്ധാന്തം വായിക്കേണ്ടത്‌. രീതിയാണ്‌ കാവ്യത്തിന്റെ ആത്മാവ്‌, ““രീതിരാത്മ കാവ്യസ്യ””” എന്നാണ്‌. “ഗ്രതിഭയും കാവ്യത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്‌. ലാവണ്യാത്മക ചര്‍ച്ചയില്‍ “ര്രതിഭ്‌ ഒഴിവാക്കാനാവില്ല. 138 3.15 ര്രതിഭ ഒരു സാഹിത്യസൃഷ്ടി രൂപപ്പെടുന്നത്‌ പല വിഭവങ്ങളില്‍ നിന്നാണ്‌. ആശ യങ്ങള്‍, അനുഭൂതികള്‍, സനന്ദര്യധാരണകള്‍, സങ്കല്പങ്ങള്‍, ഭാഷ തുട ങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്‌. വിശാലമായ സാമൂഹ്യ ചുറ്റുപാടു കളെ സൂക്ഷ്മമായി പകര്‍ത്തുന്നതിന്‌ ഒരു മൂന്നാം കണ്ണ്‌ ആവശ്യമാണ്‌. ഈ മൂന്നാം കണ്ണാണ്‌ പ്രതിഭ. ശോഭിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം കല്പിക്കാം. മസ്തി ഷ്കത്തിന്റെ സവിശേഷമായ ഒരു പ്രവര്‍ത്തനം പ്രതിഭയ്ക്കാവശ്യമാണ്‌. പ്രതിഭാ സ്പര്‍ശമേല്‍ക്കുന്നതെന്തും സുന്ദരമാകും. സാഹിത്യത്തിന്റെ ഇരിപ്പിടമായി പ്രതി ഭയെ പരിഗണിക്കാം. രചനയുടെയും ആസ്വാദനത്തിന്റെയും ചേര്‍ച്ചയാണ്‌ സാഹി ത്യം. രചനയുളളതുകൊണ്ട്‌ ആസ്വാദനമുണ്ടാകുന്നു. ആസ്വാദനമുള്ളതിനാ ലാണ്‌ രചനയുണ്ടാകുന്നത്‌. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമായാല്‍ അസ്തിത്വ മില്ല. രചനയ്ക്കു പിന്നില്‍ പ്രതിഭയുള്ളതുപോലെ ആസ്വാദനത്തിനു പിന്നിലും ്രതിഭയുണ്ട്‌. അര്‍ത്ഥം, ശബ്ദം, വികാരം, വിചാരം, സനന്ദര്യബോധം, സങ്കല്പം, ജീവിതവീക്ഷണം തുടങ്ങി പല തലങ്ങള്‍ ചേരുന്നതാണ്‌ സാഹിത്യസൃഷ്ടി. അതിന്റെ സമ്രസനന്ദര്യം ഉള്‍ക്കൊള്ളണ്ണമെങ്കില്‍ ആസ്വാദകനും പ്രതിഭ വേണം. രാജശേഖരന്‍ ശക്തിയുടെ ഉത്പന്നമായി പ്രതിഭയെ കണ്ടു. അതിന്റെ ്രത്യേകത ആചാര്യന്‍ വ്യക്തമാക്കുന്നത്‌ “കണ്‍മുമ്പില്‍ ഇല്ലാത്തവയും പ്രതി ഭയ്ക്ക്‌ പ്രത്യക്ഷമായി അനുഭവപ്പെടും.ര്പതിഭാശൂന്യന്‌ കണ്‍മുമ്പിലുള്ളതുപോലും അപ്രത്യക്ഷമായിരിക്കും. ““(അ(്പതിഭാന്ധ്യ പദാര്‍ത്ഥ സാര്‍ത്ഥം പരോക്ഷ പ്രതിഭാവ ത :, പുനരപശ്യതോ/പി പ്രത്യക്ഷ ഇവ്‌” കാവ്യ മീമാംസയില്‍ പറയുന്നു. അദ്ദേഹം പ്രതിഭയെ നിര്‍വച്ചിക്കുന്നത്‌ “യ : ശബ്ദ്രഗാമ മര്‍ഥ മലങ്കാര തന്ത്രമാര്‍ഗ മനൃദപി തഥാവിധമധിഹൃദയം പ്രതിഭാരസയതി സംപ്രതിഭാ.” 139 എന്നാണ്‌. അതായത്‌ പ്രതിപാദ്യം, അതിനിണങ്ങുന്ന ശബ്ദജാലം, മറ്റു സന്ദര്യ സംവിധാനങ്ങള്‍, ആവിഷ്ക്കരണ തന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഹൃദയത്തില്‍ തെളിച്ചുകാട്ടികൊടുക്കുന്നത്‌ ്രതിഭതന്നെ. ഇത്തരത്തില്‍ രചനാവേളയില്‍ ആവ ശൃമായ സര്‍ഗസാമഗ്രികളെല്ലാം വാരിവാരി കൊടുത്തുകൊണ്ട്‌, അപ്രത്യക്ഷ ത്തെയും കണ്‍മുമ്പില്‍ എത്തിച്ചു തിളങ്ങുന്ന സിദ്ധിയെന്നു രാജശേഖരന്‍ പ്രതി ഭയെ നിര്‍വചിക്കുന്നു. ജഗന്നാഥന്റെ അഭിപ്രായത്തില്‍ സാഹിതൃ നിര്‍മ്മിതിയുടെ പിന്നിലുള്ള ശക്തിയാണ്‌ പ്രതിഭ. സാഹിത്യത്തിന്റെ ്രഭാവമാണ്‌ പ്രതിഭ. അത്‌ എഴുത്തുകാ രന്‌ വിഷയം നല്‍കുന്നു. വിഷയത്തിന്‌ യോജിച്ച അവതരണം നല്‍കുന്നതും ്രതിഭയാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രചനാവേളയില്‍ ഭാവരുപങ്ങള്‍ പൊടുന്നനെ രചയിതാവില്‍ എത്തിക്കുന്ന ശക്തിയാണ്‌ പ്രതിഭ. (തസ്്ചപകാരണം കവിഗതാ കേവലപ്രതിഭാ സാചകാവ്യ ഘടനാനുകൂല ശബ്ദാര്‍ഥോപസ്ഥിതി:” ജനന്നാഥന്‍) സനന്ദര്യാത്മകവും സര്‍ഗ്ഗാത്മകവും വ്യാപനശീലമുള്ളതുമായ ബോധതല ്രവര്‍ത്തനമാണ്‌ പ്രതിഭ. രസചോദനയില്‍ തെളിമയാര്‍ന്ന, സനന്ദര്യപൂര്‍ണ്ണമായ സാഹിത്യം നിര്‍മ്മിക്കാനുള്ള കഴിവാണ്‌ അതിന്റെ സവിശേഷത. പ്രതിഭയുടെ മുന്നില്‍ അസാധാരണമായി ഒന്നുമില്ല. മറ്റുള്ളവര്‍ക്ക്‌ വിരസവും ശുഷ്കവുമായി അനുഭവപ്പെടുന്നതെല്ലാം ്രതിഭയ്ക്ക്‌ സനന്ദര്യപൂര്‍വ്ൃവമാണ്‌. എല്ലാറ്റിനെയും സുന്ദ രമായി കാണുന്ന സിദ്ധിയാണ്‌ പ്രതിഭ. ആചാര്യന്മാരുടെയൊക്കെ അഭിപ്രായങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ “പ്രതിഭ” രചനയ്ക്കും ആസ്വാദനത്തിനും ആധാരമാകു ന്നതും സനന്ദര്യാംശം അടങ്ങുന്നതുമാണെന്ന്‌ കണ്ടെത്താന്‍ കഴിയും. അതിനാല്‍ രചനയുടെ ആസ്വാദനമായ വിമര്‍ശനവും പ്രതിഭ വിശേഷമുളളതും സന്ദര്യാത്മ കവുമാവണം. സനന്ദര്ൃതലം വിമര്‍ശനത്തിലേയും പ്രധാന തലമായി മാറേണ്ടതു ണ്ട്‌. 140 കാവ്യഹേതു വിഷയത്തില്‍ ആചാര്യദണ്ഡി പ്രതിഭയെക്കുറിച്ച്‌ പറയുന്നത്‌. “നൈസര്‍ഗ്ഗിക ച (ര പതിഭ ശ്രുതം ച ബഹു നിര്‍മ്മലം അമന്ദശ്ചവാഭിയോഗാ/ സ്യാം കാരണം കാവ്യ സമ്പദ:” ജന്മസിദ്ധമായ പ്രതിഭയും ആര്‍ജ്ജിതമായ വിജ്ഞാനവും രസകരമായി മേളിയ്ക്കുമ്പോഴാണ്‌ കാവ്യം ഉണ്ടാകുന്നത്‌. പ്രതിഭാശാലി ക്രാന്തദര്‍ശിയാണ്‌. ഉള്‍ക്കാഴ്ചയുളളവനാണ്‌ അപരിചിതമായ ഉള്‍ക്കാഴ്ച്ചയിലൂടെ എഴുത്തുകാരുടെ രചനയെ, കൃതികളെ മേന്മയുള്ളതാക്കിതീര്‍ക്കുന്നു. മമ്മടാചാര്യനും കാവ്യ ഹേതുവില്‍ എഴുത്തുകാരന്‍ പ്രഥമമായി വേണ്ടത്‌ പ്രതിഭയാണെന്ന്‌ പറയുന്നുണ്ട്‌. ““ശക്തിര്‍നിപുണതാ ലോക- ശാസ്ത്ര കാവ്യാദ്യവേക്ഷണാത്്‌ കാവ്യജ്ഞശിക്ഷയാഭ്യാസ ഇതി ഹേതുസ്തമുദ്ഭവേ” ശക്തി, പ്രതിഭ ലോകശാസ്ത്രകാവ്യവേക്ഷണത്തില്‍ നിന്നു സിദ്ധിച്ച നിപുണത, കാവ്യങ്ങളില്‍ നിന്ന്‌ ആര്‍ജ്ജിച്ച അഭ്യാസം എന്നിവ മൂന്നും സംയുക്തമായി കാവ്യോദ്ഭവത്തിനുള്ള ഏകകാരണമായിത്തീരുന്നുവെന്നര്‍ത്ഥം. ്രതിഭയോടൊപ്പം ആര്‍ജ്ജിതപാണ്ഡിത്യവും ആവശ്യമാണ്‌. ലോകം, ശാസ്ത്രം, കാവ്യം എന്നിവയെ സൂക്ഷ്മമായി അവലോകനം ചെയ്തുണ്ടാക്കുന്ന നിപുണത കവിയ്ക്കാവശ്യമാണ്‌. മുന്‍ഗണനാ ക്രമമനുസരിച്ച്‌ ആദ്യം ലോക പാണ്ഡിതൃത്തിനാണ്‌ പ്രാധാന്യം. അതാണല്ലോ അനുഭവപാണ്ഡിത്ൃയം. ജീവിതത്തെയും ഗ്രകൃതിയെയും നിരീക്ഷിച്ച്‌ നേടുന്ന അറിവ്‌ ജീവിത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുത്തുകാരന്‍ നടത്തുന്ന സ്വതന്ത്രചിന്ത, അയാള്‍ നേടുന്ന കാവ്യാനുശീലനസംസ്കാരം, 141 ആര്‍ജ്ജിതവിജ്ഞാനം എന്നിവയെല്ലാം അയാള്‍ ആസ്വാദകന്‌ പകര്‍ന്നുകൊടു ക്കുന്ന രസനീയമായ സംസ്കാരത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്‌. ഭാരതീയ രസവിചാരം ലാവണ്യാധിഷ്ഠിത ദര്‍ശനമാണ്‌. ദു:ഖത്തിന്റെ ഉന്മൂലനത്തിനായി ഭാരതീയര്‍ ആശ്രയിക്കുന്നത്‌ ആദ്ധ്യാത്മികതയും ലാവണ്യചി ന്തയുമാണ്‌. ഇതില്‍ ആധ്യാത്മികാനുഭവത്തിലൂടെ ബ്രഹ്മാനന്ദവും കാവ്യാനുഭ ത്തിലൂടെ രസാനന്ദവുമുണ്ടാകുന്നു. ഭാരതീയ രസാദര്‍ശനത്തിന്‌ ഉപനിഷത്തു ക്കളും വൈഷ്ണവ - ശൈവ - ശാക്തേയങ്ങളും അടിത്തറയൊരുക്കിയിട്ടുണ്ട്‌. ഉപനിഷത്തില്‍ ബ്രഹ്മം = രസം എന്നൊരു സമവാക്യം കാണാം. “സര്‍വ്വം രസ മയം ജഗത്‌” എന്നും 'സര്‍വ്വം ്രഹ്മമയം ജഗത്‌” എന്നും ഉപനിഷത്ത്‌ കവി പറ യും. “രസം ഹ്യേവായം ലബ്ധ്വാനന്ദീഭവതി” (രസം കിട്ടിയിട്ടാണ്‌ ആനന്ദമായി ത്തീരുന്നത്‌) എന്ന വാക്യം രസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഭരത മുനിയുടെ നാട്യശാസ്ത്രത്തില്‍ “നഹി രസാദ്ൃതേ കശ്ചിദര്‍ത്ഥരപവര്‍ത്തതേ” എന്ന ഭരതവചനം ഏറെ പ്രാധാന്യമുളള താണ്‌. ഭാരതീയ സനന്ദര്യദര്‍ശനത്തില്‍ ആത്മാവ്‌, ശരീരം എന്നീ രണ്ടു പദങ്ങള്‍ കടന്നു വരുന്നുണ്ട്‌. നാട്യത്തിന്റെ ശരീരം ഇതിവൃത്തവും ആത്മാവ്‌ രസവുമാ ണെന്ന്‌ ഭരതമുനി പ്രസ്താവിക്കുന്നു. സനന്ദര്യത്തിന്റെ സര്‍ഗതലത്തെയും ആസ്വാദനത്തെയും അന്വേന്യം ബന്ധിപ്പിക്കുന്നത്‌ രസമാണ്‌. അഭിനവ ഭാരതി യില്‍ “തേനരസം ഏവം നാട്യം” എന്ന്‌ അഭിനവഗുപ്തന്‍ പറയുന്നു. അതായത്‌ രസം തന്നെയാണ്‌ നാട്യം. കാവ്യവും നാട്യം തന്നെ. രസാസ്വാദനം കാവ്യത്തിലെ ഉള്ളു എന്നും അദ്ദേഹം വൃക്തമാക്കുന്നു. ഭരതമുനിയുടെ പ്രസിദ്ധമായ രസസൂത്രം “വിഭാവാനുഭവ വ്യഭിചാരി സംയോഗാദ്രസ നിഷ്പത്തി.” 142 വിഭാവം, അനുഭാവം വ്യഭിചാരിഭാവം എന്നിവയുടെ സംയോഗത്തില്‍ നിന്ന്‌ രസം നിഷ്പന്നമാകുന്നുവെന്നര്‍ത്ഥം. ഭാരതീയ സനന്ദര്ൃയശാസ്ത്രം ആത്യന്തികമായി രസശാസ്ത്രാധിഷ്ഠിതമാ ണ്‌. സനന്ദര്യത്തിന്റെ സര്‍ഗതലത്തെയും ആസ്വാദനതലത്തെയും അന്യോന്യം ബന്ധിപ്പിക്കുന്നത്‌ രസമാണ്‌. അഭിനവഗുപ്തന്‍ അഭിവപ്രായപ്പെടുന്നത്‌ ബീജം വൃക്ഷമുലമായിരിക്കുന്നതുപോലെ കവിഗതരസമാണ്‌ കാവ്യഹേതു. വൃക്ഷ ത്തില്‍ ഫലത്തിനുള്ള സ്ഥാനമാണ്‌ ആസ്വാദകരുടെ രസാസ്വാദനത്തിനുള്ള തെന്നും അദ്ദേഹം സ്പഷടമാക്കുന്നു. “കവിയെയോ സഹൃദയനെയോ കേന്ദ്രീക രിക്കാതെ ഇരുവരെയും കൂട്ടിയിണക്കുന്ന പ്രവൃത്തിയാണ്‌ രസശാസ്ത്രം ചെയ്യുന്ന ത്‌. രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം എന്നിങ്ങനെ എട്ട്‌ സ്ഥായിഭാവങ്ങളെക്കുറിച്ചും ശൃംഗാരം, ഹാസ്യം, കരുണം, രൌദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം എന്നീ രസങ്ങളെക്കുറിച്ചും നാട്യ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു. ധ്വനിയാണ്‌ കാവ്യത്തിന്റെ ആത്മാവ്‌ എന്ന്‌ ഭരതനോടൊപ്പം ആനന്ദവര്‍ധനനും അഭിപ്രായപ്പെടുന്നു. ഭട്ടലോലുപന്‍, ഭട്ടനായ കന്‍, ഭട്ടദയതന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയ ്രതിഭാധനന്മാരും കാവ്യാസ്വാദനത്തില്‍ രസാസ്വദനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട. അതുപോലെ ഇന്ത്യന്‍ സനന്ദര്യദര്‍ശനത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ദ്രാവിഡസനന്ദര്യ സങ്ക ല്പം. ഭതികചിന്തയ്ക്കാണ്‌ ഇത്‌ പ്രാധാന്യം നല്‍കിയിട്ടുളളത്‌. മനുഷ്യജീവിത ത്തിന്റെ വിവിധ സവിശേഷ സന്ദര്‍ഭങ്ങളെ പ്രകൃതി പ്രതിഭാസങ്ങളുമായി ഭൃതുക്ക ളുമായും ബന്ധിപ്പിച്ച കാവ്യരചനയ്ക്ക്‌ വഴിയൊരുക്കിയ ഈ സിദ്ധാന്തത്തില്‍ ര്രധാനപ്പെട്ട തിണ സങ്കല്പം. മാനുഷിക ചിന്തകളും വികാരങ്ങളും അവസ്ഥ കളും അനുസരിച്ച്‌ വര്‍ണ്ണനകള്‍ വൈരുദ്ധ്യം പ്രാപിക്കുന്നു. ഇവയെ ഐന്തിണക ളില്‍ ഉള്‍പ്പെടുത്തുന്നു. ബദ്ധികവും സനന്ദര്യാത്മകവുമായ ഈ സാഹിത്യ 143 സിദ്ധാന്തം സാമൂഹികവും മാനുഷികവുമായ ആശയങ്ങളെ അധിഷ്ഠിതമായ സാഹിത്യരചനകളുടെയും സാഹിത്യവീക്ഷണങ്ങളുടെയും പാരിസ്ഥിതിക ബന്ധ ങ്ങളുടെയും അടിത്തറയില്‍ രൂപപ്പെടുത്തിയ ആദ്യത്തെ ചിന്താപദ്ധതിയായി വില യിരുത്തപ്പെടുന്നു. രസചിന്താ പദ്ധതികള്‍ക്ക്‌ സമാനവും സാദൃശ്യവും അതേ സമയം സ്വതന്ത്രവുമായ ഒരു സനന്ദരൃയപദ്ധതി ദ്രാവിഡസനന്ദര്യദര്‍ശനത്തിലും കാണാം. 3.1൦ സാമുഹൃപരത - ലാവണ്യ ദര്‍ശനത്തില്‍ സാമൂഹികോത്പന്നമാണ്‌ സാഹിത്യവും കലകളും. അതിനാല്‍ സമൂഹ ത്തിന്‌ സാഹിത്യവും കലകളും പ്രചോദനമാകാറുണ്ട്‌. അതത്‌ കാലഘട്ടങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികളോടുള്ള പ്രതികരണം ഈ രണ്ടു വിഭാഗങ്ങളിലും കാണാന്‍ കഴിയും. ഒരു സാമൂഹിക പ്രതികരണമാണ്‌ സാഹി തൃവും കലകളും. അതോടൊപ്പം ആസ്വാദനോപാധിയുമാണ്‌. ജീവിതം ്രധാന വിഷയമായിവരുന്നു. ആസ്വാദകന്റെ അഭിരുചി സൂക്ഷ്മമായി സംസ്കരിയ്ക്കാനും അയാളെ നയിക്കാനും സാഹിത്യാദികലകള്‍ക്കാവുന്നു. അതോടൊപ്പം ലാവണ്യം ശത്തിനും പ്രാധാന്യം നല്‍കുന്നു. കലകളിലെ ലാവണ്യദര്‍ശനം പല വിജ്ഞാന മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്‌. മാര്‍ക്സിസം, ഫെമിനിസം, മന:ശാസ്ത്രം, പരി സ്ഥിതിശാസ്ത്രം എന്നീ വൈജഞാനിക മേഖലകളെ സ്വാധീനിച്ചിട്ടുണ്ട. അതു വഴി പുതിയ ലാവണ്യ ചിന്തകള്‍ ഉടലെടുക്കുകയുണ്ടായി. 3,17 മനോവിജ്ഞാനീയം ലാവണ്ൃശാസ്്രത്തില്‍ സാഹിത്യം സര്‍ഗ്ഗസൃഷ്ടിയാണ്‌. ലാവണ്യാത്മകമാണ്‌. അതിനാല്‍ മനസ്സു മായി അതിന്‌ ബന്ധമുണ്ട്‌. സാഹിസ്യഷ്ടികളുടെ ലാവണ്യത്തെ മനഃശാസ്ത്രവു മായി ബന്ധപ്പെടുത്തി നിരീക്ഷിക്കാം എന്ന്‌ സിഗ്മണ്ട്‌ ഫ്രോയ്ഡ്‌ അഭിപ്രായപ്പെടു ന്നു. പ്രാകൃതവാസനാസാകല്യമായ അബോധമനസ്സിനാണ്‌ ഫ്രോയ്ഡ്‌ പ്രാധാന്യം നല്‍കുന്നത്‌. പ്രത്യേകിച്ച്‌ ലൈംഗിക ചോദനയ്ക്ക്‌. അദ്ദേഹത്തിന്റെ അഭിപ്രായ 144 ത്തില്‍ സാംസ്കാരികാവിഷക്കാരങ്ങളെല്ലാം മനസ്സിന്റെ അടിത്തട്ടിലമര്‍ന്ന്‌ കിട ക്കുന്ന ലൈംഗിക വാസന മറ്റ്‌ രൂപങ്ങളില്‍ പരിണാമം സംഭവിച്ച്‌ ര്രതൃക്ഷപ്പെടുന്ന തിന്റെ ആകെത്തുകയാണ്‌. അതില്‍ അനുഭവങ്ങളും വികാരങ്ങളുമെല്ലാം ഉള്‍പ്പെ ടും. ഇത്തരം അനുഭവങ്ങള്‍ ആസ്വാദ്യതയും ആനന്ദവും നല്‍കുന്നു. അവ ലാവ ണ്യാത്മകതയ്ക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌ “ഫ്രോയിഡിനെ അബോധത്തിന്റെ മനഃശാ സ്ത്രകാരനെന്നാണ്‌”” തോമസ്മന്‍ വിളിക്കുന്നത്‌. അബോധമനസ്സിലൂടെയാണ്‌ മനുഷ്യന്റെ ജീവിതവ്യത്തികളും സര്‍ഗ്ഗാത്മകതയും ചലിക്കുന്നത്‌. അല്‍ത്തൂസ റിന്റെ അഭിപ്രായത്തില്‍ കാറല്‍മാര്‍കസ്‌, നീഷെ, ഫ്രോയ്ഡ്‌ എന്നീ മൂന്ന്‌ ്രതിഭക ളാണ്‌ ആധുനിക ലോകത്തിന്റെ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. 3.18 സ്ത്രീവാദ ലാവണ്യ ദര്‍ശനം സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകള്‍ നേരിടുന്ന വിവേച നവും അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടുന്നതിനുവേണ്ടി രൂപപ്പെടുന്ന സ്ത്രീപക്ഷ മുന്നേറ്റത്തിന്റെ ഭാഗമാണ്‌ സ്ത്രീപക്ഷ ലാവണ്യശാസ്ത്രം. ഫെമി നിസം അഥവാ സ്ത്രീവാദം പാശ്ചാത്യ സാഹിത്യ സങ്കല്പങ്ങളില്‍ ഫെമിനിസ ത്തിന്‌ പ്രാധാന്യമുണ്ട്‌. ഈ ചിന്താപദ്ധതി സാഹിത്യ സംസ്കാരിക മണ്ഡല ങ്ങളില്‍ വിപ്ലവം സൃഷടിച്ചു. ലിംഗവിവേചനത്തിനെ അവര്‍ എതിര്‍ത്തു. “സ്ത്രീപക്ഷ വാദത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഒരു പ്രശ്നമാണ്‌ കലയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധം. പുരുഷാധിപത്യ കല യിലെ സ്ത്രീയുടെ പ്രതിനിധാനവും സ്ത്രീയുടെ ജീവിതയാഥാര്‍ത്ഥ്യവും തമ്മി ലുള്ള അത്തരം സ്ത്രീപക്ഷ സനന്ദര്യശാസ്ത്രം വിശകലനവിധേയമാക്കിയിട്ടു ണ്ടെന്ന്‌ സൂചിപ്പിക്കുന്നു”. ഈ പദ്ധതിയുമായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖര്‍ സിമോണ്‍ ദി-ബുവോ, കെയ്റ്റ്‌ മില്ലറ്റ, ജൂലിയ ക്രിസ്സവേ, വെര്‍ജീനിയ വുള്‍ഫ്‌ തുട ങ്ങിയവരാണ്‌. 145 3.19 പരിസ്ഥിതി ലാവണ്യദര്‍ശനം പ്രകൃതി ദുരന്തങ്ങള്‍ ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ ഭീഷണിയാവുന്നു. ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്തതിന്റെ തിരിച്ചടിയായി നിരന്തരം പ്രകൃതി ദുരന്തങ്ങള്‍ മാറുന്നു. ഈ അവസ്ഥയില്‍ പ്രകൃതിയെ നിലനിര്‍ത്തിക്കൊണ്ടുളള ജൈവ പ്രകൃതി സൃഷ്ടിക്കുകയും അതിനെ ആഹ്വാനം ചെയ്യുന്ന ഹരിത രാഷ്ട്രീ യം, സ്ത്രീവാദവും പരിസ്ഥിതിവാദവും ഉത്തരാധുനികതയുടെ സംഭാവനകളാണ്‌. ““വകൃതിയുടെ നിയന്താവും പ്രകൃതി വസ്തുവുമായി നിലകൊളേളണ്ടി വന്ന അവസ്ഥ, വേട്ടക്കാരന്റെയും ഇരയുടെയും നില സ്വീകരിക്കിക്കേണ്ടിവരുന്ന ദ്വൈവിധം ആണ്‌ മനുഷ്യന്‍ ഇന്ന്‌ നേരിടുന്ന അസ്തിത്വപരവും സ്വത്വപരവുമായ ഏറ്റവും വലിയ സംഘര്‍ഷം എന്ന്‌ ചൂണ്ടിക്കാണിക്കുന്നു3ദദ്‌. ലാവണ്യശാസ്ത്രം വിജ്ഞാനശാഖ എന്ന രീതിയില്‍ എല്ലാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചു. പരി സ്ഥിതി സൂചകമായ വിഷയങ്ങളിലേക്കും അതിന്റെ കൈകടത്തല്‍ ഉണ്ടായി. ്രകൃ തിയും ലാവണ്യവാദവും പണ്ടുതൊട്ടേ നിലനിന്നിരുന്നതാണ്‌. ഇന്ത്യയില്‍ തിണസിദ്ധാന്ത സങ്കല്പങ്ങള്‍ പരിസ്ഥിതിബന്ധത്തെ അടിസ്ഥാനമാക്കുന്നു. സാഹിത്യം രൂപപ്പെടുത്തുന്നതിന്റെ (പ്രാധാന്യത്തെ ചര്‍ച്ച ചെയ്തുകൊള്ളുന്നു. സംഘകാല തിണസിദ്ധാന്തത്തിലധിഷ്ഠിതമായ നിരവധി സാഹിത്യരൂപങ്ങളാണ്‌ ലോകത്തിലെ ആദ്യത്തെ പരിസ്ഥിതിസാഹിത്യം. 3,20 മാര്‍ക്സിയന്‍ ലാവണ്യദര്‍ശനം മാര്‍കസിസം ലാവണ്യത്തെ ചിന്താവിഷയമാക്കുന്നത്‌ ജനതയുടെ ജീവിത വുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌. മാര്‍ക്സും ഏംഗല്‍സും മാര്‍കസിയന്‍ ലാവണ്യ ദര്‍ശനത്തിന്‌ പ്രാധാന്യം നല്‍കിയവരാണ്‌. ഇവരുടെ ദര്‍ശനങ്ങളുടെ സ്വാധീനം സാഹിത്യസാംസ്കാരിക പഠനങ്ങളില്‍ കാണാം. ഇവര്‍ സാഹിത്യ കൃതികളെ സാമൂഹൃശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ്‌ ചിന്തിച്ചത്‌. റെയ്മണ്ട്‌ 146 വില്യംസ്‌, ടെറി ഈഗിശള്‍ട്ടണ്‍, തിയോഡര്‍ ഡബ്ലിയു അഡോണോ, ജോര്‍ജ്ജ്‌ ലൂക്കാച്ച്‌ തുടങ്ങിയ പില്‍ക്കാല ദാര്‍ശനികര്‍ മാര്‍കസിയന്‍ ചിന്താപദ്ധതിയെ വിക സിപ്പിച്ചു. ഇവരുടെ ചിന്തയെ നവമാര്‍കസിസം എന്ന്‌ വിളിച്ചു വരുന്നു. അന്യവല്‍ക്കരണമെന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാടിനെ ലാവണ്ൃശാസ്ത്രപര മായി വികസിപ്പിച്ചത്‌ ഹംഗേറിയന്‍ ചിന്തകനായ ജോര്‍ജ്ജ്‌ ലൂക്കാച്ചാണ്‌. കല യുടെ പിറവിക്ക്‌ അടിസ്ഥാനം സാമൂഹിക ജീവതമാണെന്ന വിശ്വാസക്കാരനായിരു ന്നു ലൂക്കാച്ചു്‌. ലൂക്കാച്ച്‌ ലാവണൃശാസ്ത്രത്തില്‍ കണ്ടതും ഈ സവിശേഷത ആയിരുന്നു. തിയോഡര്‍ ഡബ്ലിയു അഡോണോ കലയുടെയും ഭാവനയുടെയും സനന്ദര്യത്തിന്റെ മാനങ്ങളെ അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കല എന്നു പറയുന്നത്‌ സമൂഹത്തിന്റെ നില വൃക്തമാക്കുന്ന ഒരു ഉപാധിയാണ്‌. സാഹിത്യത്തെ സവിശേഷമായ ചരിത്ര സന്ദര്‍ഭത്തിന്റെ ഉല്പന്നമായി കണ്ട ചിന്തകനാണ്‌ റെയ്മണ്ട്‌ വില്യംസ്‌. സംസ്കാരത്തെയും സമൂഹത്തെയും കണ്ടെ ത്താന്‍ സാഹിത്യ പഠനത്തെ ഉപയോഗിച്ചു. ഹെര്‍ബര്‍ട്ട്‌ മാര്‍ക്യൂസ്‌ ജീവിത ലാവ ണ്യാത്മക മാനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി. സമൂഹത്തെക്കാള്‍ വൃൃക്തിയ്ക്കാണ്‌ അദ്ദേഹം പ്രാധാന്യം നല്‍കിയത്‌. കല സമൂഹത്തെയും വ്യക്തിത്വമുള്ള മനുഷ്യ നെയാണ്‌ ആദരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. “ലോകത്തെ മുഴുവന്‍ മാറ്റി മറി യ്ക്കാന്‍ കലയ്ക്ക്‌ സാധിക്കില്ല. പക്ഷെ മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‌ വേണ്ടി ചിലതു ചെയ്യാന്‍ കലയ്ക്ക്‌ സാധിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെ ട്ടു.” ക്രിസ്റ്റഫര്‍ കോസ്വെന്‍ കാവ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി ലാവ ണ്യത്തെ കണ്ടു. അള്‍ത്തൂസര്‍ ്രത്ൃയയശാസ്ത്രവുമായി ബന്ധപ്പെടുത്തി സാഹി ത്ൃയത്തെ ചിന്തിച്ചു. സമകാലീന മാര്‍കസിസ്റ്റ്‌ വിമര്‍ശകനായ ടെറി ഈഗിള്‍ട്ടണ്‍ ഭനതികപരിസരത്തെ വിശകലനം ചെയ്യാന്‍ ശ്രമിച്ചു. “സാഹിത്യം വ്യക്തിബോധ ത്തെയും സാമൂഹ്യബോധത്തെയും സൃഷ്ടിക്കണമെന്ന്‌”. ഉമ്പര്‍ട്ടോ എക്കോ 147 വ്യക്തമാക്കി. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മാര്‍കസിയന്‍ ലാവണ്ൃയദര്‍ശ നങ്ങളിലുമുണ്ടായി. വിമര്‍ശനാത്മക സിദ്ധാന്തങ്ങള്‍. ഗ്രാങ്കു ഫര്‍ട്ട സ്കൂള്‍ വികസിപ്പിച്ചെടുത്ത ഒരു ചിന്താപദ്ധതിയാണ്‌ വിമര്‍ശനാത്മക സിദ്ധാന്തങ്ങള്‍ എന്നത്‌. ബൃഹത്‌ ആഖ്യനമായിരുന്ന മാര്‍കസിയന്‍ ചിന്തകള്‍ ഉള്‍പ്പെടെയുള്ളവയെ നവീകരിച്ചുകൊ ണ്ടാണ്‌ ഈ ചിന്താപദ്ധതി വികാസം നേടിയത്‌. എന്നാല്‍ സ്റ്റാലിന്റെ കാലഘട്ട ത്തോടെ മാര്‍ക്സിന്റെ മരണശേഷം മാര്‍ക്സിയന്‍ ആശയം ഒരു ഏകാധിപത്യത്തി ലേക്ക്‌ കൂപ്പുകുത്തുന്നത്‌ നോക്കിക്കാണുവാന്‍ വിമര്‍ശനാത്മക ചിന്തകള്‍ക്ക്‌ സാധി ച്ചു. അവരുടെ നിരീക്ഷണങ്ങളെ വിമര്‍ശനാത്മക ചിന്തകള്‍ (critical thoughts) എന്നറിയപ്പെട്ടു. രണ്ടാംലോകയുദ്ധകാലത്തോടെ അമേരിക്കയില്‍ ചേക്കേറിയ ഫ്രാങ്കു ഫര്‍ട്ട്‌ സ്കൂളിലെ ചിന്തകരും അവരുടെ ആശയങ്ങളും പിന്നീട്‌ വിമര്‍ശനാ ത്മക ചിന്തകള്‍ എന്ന പേരിലറിയപ്പെട്ടു. വിമര്‍ശനത്തില്‍ ലാവണ്യശാസ്ത്രത്തിന്റെ പ്രസക്തി കണ്ടെത്തുന്നതിലേ ക്കുള്ള അന്വേഷണങ്ങളാണ്‌ ഇവിടെ നടത്തിയത്‌. തത്വചിന്തയുടെ ഉപശാഖയാണ്‌ ലാവണ്യശാസ്ത്രം എന്ന്‌ സൂചിപ്പിച്ചുവല്ലോ. വിമര്‍ശനം തത്വചിന്തയുമായി ഏറെ അടുത്തു നില്‍ക്കുന്ന സാഹിത്യവ്യാപാരമാണ്‌. ലാവണ്യശാസ്ത്രത്തിന്റെ നിര്‍വചനങ്ങളിലൂടെ അതിന്റെ ഉദയവികാസ പരി ണാമ ഘട്ടങ്ങള്‍ അന്വേഷിച്ച്‌ വ്യത്യസ്ത മേഖലകളിലെ ലാവണൃശാസ്ത്രത്തിന്റെ സ്വാധീനം എന്ന വിഷയങ്ങളെ കണ്ടെത്തുകയാണ്‌ ചെയ്തത്‌. തീര്‍ച്ചയായും പാശ്ചാതൃ പരസ്തൃ ചിന്തകളിലെല്ലാം ലാവണ്യം ഹൃദയ സംവേദനക്ഷമതയു മായി ബന്ധപ്പെട്ടതാണ്‌. സന്ദര്യാത്മകമത സാഹിതൃത്തില്‍ സൃഷടിക്കപ്പെടുന്നത്‌ മനോഗതിയില്‍ നിന്നുമാണെന്ന്‌ കണ്ടെത്താം. എഴുത്തുകാരന്റെ, ഗ്രന്ഥകാരന്റെ മനോവ്യാപാരത്തിന്‌ ലാവണൃത്തില്‍ സ്ഥാനമുണ്ട്‌. സാഹിതൃത്തില്‍ മാത്രമല്ല ഇത രകലകളിലും വാസ്തുവിദ്യയിലും ചിത്രകലയിലും സംഗീതത്തിലുമെല്ലാം വിമര്‍ശ 148 നത്തിന്‌ സാധ്യതയുണ്ട്‌. ഈ മേഖലകളിലെല്ലാം ലാവണൃശാസ്ത്രവും പ്രവര്‍ത്തി ക്കുന്നുണ്ട്‌. ഈ സാധ്യതകള്‍ വിമര്‍ശനവും ലാവണൃയശാസ്ത്രവും അന്യോന്യം ബന്ധപ്പെട്ടു നില്‍ക്കുന്നതാണെന്ന്‌ വ്യക്തമാകുന്നു. 3,21 ലാവണൃശാസ്ത്രവും മലയാളവിമര്‍ശനവും മലയാളസാഹിത്യവിമര്‍ശകരില്‍ സനന്ദര്യാത്മക കാഴുച്ചപ്പാട്‌ വച്ചു പുലര്‍ത്തിയ വിമര്‍ശകരില്‍ പ്രധാനികളാണ്‌ എം. പി. പോള്‍, ജോസഫ്‌്മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, എസ്‌. ഗുപ്തന്‍ നായര്‍ എന്നിവര്‍. കെ. പി. അപ്പനെക്കുറി ച്ചുള്ള ആധികാരിക പഠനത്തില്‍ ഇവരെ പരാമര്‍ശിക്കാതിരിക്കാനാവില്ല. എം. പി. പോള്‍ ധിഷണാശാലിയായ മലയാള വിമര്‍ശകനാണ്‌. സാഹിത്യ സംബന്ധമായ ഗ്രന്ഥങ്ങളിലൂടെ മലയാള സാഹിത്യത്തിന്റെ നവോത്ഥാന വ്രക്രി യയ്ക്ക്‌ കരുത്തും ഉരര്‍ജ്ജവും പകര്‍ന്ന വ്യക്തിയാണ്‌. അദ്ദേഹം സനന്ദര്യപക്ഷവാ ദിയായിരുന്നു. സാഹിതൃത്തിന്റെ സാമൂഹ്ൃയബന്ധത്തെ അംഗീകരിച്ചു അദ്ദേഹം അതിന്റെ സനന്ദര്യാംശത്തെ എപ്പോഴും ആദരിച്ചിരുന്നു. കാവ്യ സനന്ദര്യത്തിന്‌ അര്‍ഹമായ സ്ഥാനംനല്‍കാത്ത സാഹിതൃകൃതികള്‍ സാഹിത്യത്തിന്റെ ധര്‍മ്മ ത്തില്‍ നിന്നകലുന്നുവെന്ന കാഴ്ചപ്പാടാണ്‌ പോളിനുണ്ടായിരുന്നത്‌. സാഹിത്യ ത്തില്‍ സനന്ദര്യാത്മകത മുഖ്യഘടകമാണെന്ന്‌ അദ്ദേഹം വാദിച്ചു. രൂപപ്പൊലിമ യില്‍ മാം വിശ്വസിച്ചിരുന്ന കേവലസനന്ദര്യവാദിയായിരുന്നില്ല. അദ്ദേഹം ആന്ത രികസത്തയ്ക്ക്‌ ്രധാന്യം കല്പിച്ചിരുന്നു. എം. പി. പോളിന്റെ “സനന്ദര്യനിരീ ക്ഷണം” എന്ന കൃതി സാഹിതൃത്തിലെ സനന്ദര്യാത്മകതയെക്കുറിച്ചുളള സംവാദ മാണ്‌. ജോസഫ്‌ മുണ്ടശ്ശേരി പാശ്ചവാതൃപ-രസ്ത്യ കാവ്യസിദ്ധാന്തങ്ങളെ സംയോ ജിപ്പിച്ചാണ്‌ വിമര്‍ശനമേഖലയെ മുന്നോട്ടുനയിച്ചത്‌. സാഹിത്യത്തിലെ ജനകീയാം ശത്തിന്‌ സനന്ദര്യാത്മകമായ പുതിയമാനം അദ്ദേഹം നല്‍കി. ഇത്‌ യാഥാസ്ഥി തിക വിമര്‍ശകര്‍ക്കെതിരായിരുന്നു. ‘രൂപഭദ്രതാവാദം” എന്നത്‌ വിമര്‍ശനരംഗത്ത്‌ 149 അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. ്രതിപാദനപരമായ വൈശിഷ്ട്യം ഉള്‍ക്കൊള്ളുന്ന രൂപഭദ്രത ഉണ്ടെങ്കിലെ ഒരു കൃതി ഉല്‍കൃഷ്ടമാകു എന്ന കാഴ്ച പ്ാടായിരുന്നു അദ്ദേഹത്തിന്റേത്‌. സനന്ദര്യാത്മകവിമര്‍ശനത്തിന്റെ വക്താവായി രുന്നു മുണ്ടശ്ശേരി. കുട്ടികൃഷ്ണമാരാര്‍ സംസ്കൃതപാരമ്പര്യത്തില്‍ സാഹിതൃശിക്ഷണം നേടിയ വിമര്‍ശകനായിരുന്നു. തനതായ രീതി വിമര്‍ശനത്തില്‍ വച്ചു പുലര്‍ത്തിയ അദ്ദേഹം കൃതികളുടെ ആത്മാവിലേക്കിറങ്ങിയെന്ന്‌ കലാകുശലതയോടെ കടന്നു ചെന്ന്‌ നിരീക്ഷിക്കുകയാണുണ്ടായത്‌ ആത്മാനുഭൂതിയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള വിമര്‍ശനമാണ്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. സനന്ദര്ൃശാസ്ത്രത്തിന്റെ മനലികതയില്‍ അടിയുറച്ച്‌ വിശ്വസിച്ചിരുന്ന അദ്ദേഹം സനന്ദര്യത്തിനു വേണ്ടി യുളള പക്ഷപാതിയായിരുന്നു. ആശയങ്ങളുടെ വ്യക്തതയിലും ഭാഷയുടെ തെളിമ യിലും ശ്രദ്ധിച്ചിരുന്ന വിമര്‍ശകനാണ്‌ എസ്‌. ഗുപ്തന്‍നായര്‍. സനന്ദര്യാത്മകമായ അന്വേഷണപരത അദ്ദേഹത്തിന്റെ മുഖമുദ്രയാണ്‌. ഗുപ്തന്‍നായര്‍ സനന്ദര്യവാദി യായിരുന്നുവെങ്കിലും അതുമായി പൊരുത്തപ്പെട്ടുപോകാനായില്ല. സാഹിത്യ ത്തില്‍ ഉദാരമാനവികതയുടെ വഴിയാണ്‌ അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്‌. വിമര്‍ശനവും ലാവണ്യശാസ്ത്രവും ഏതെല്ലാം തലങ്ങളില്‍ ബന്ധപ്പെട്ടിരി ക്കുന്നുവെന്ന്‌ അന്വേഷിച്ചുകൊണ്ട്‌ കെ. പി. അപ്പന്റെ വിമര്‍ശന പദ്ധതിയെ വിലയി രുത്തുകയാണിവിടെ. കെ. പി അപ്പനെ മറ്റു വിമര്‍ശകരില്‍ നിന്ന്‌ മാറ്റി നിര്‍ത്തുന്ന പ്രധാനഘടകം ലാവണ്യചിന്ത തന്നെയാണ്‌. ലാവണ്യം എന്നതിന്‌ പ്രബന്ധത്തില്‍ സനന്ദര്യം എന്ന അര്‍ത്ഥമാണ്‌ സ്വീകരിക്കുന്നത്‌. പൊതുവെ വിമര്‍ശന കൃതികളെ ക്കുറിച്ച്‌ പറയാറുള്ളത്‌ ഉണങ്ങിയ ഭൂമിയെപ്പോലെയുള്ള ഒന്ന്‌ എന്നാണ്‌. കാരണം കൃതികളെ വിലയിരുത്തുന്ന ഒന്നായി മാര്രം വിമര്‍ശനം മാറുന്നു. ഈ വിലയിരു ത്തല്‍ കൂടുതലും ഉപയോഗിച്ചത്‌ കുറ്റങ്ങള്‍ കണ്ടെത്താനാണ്‌. അതിനായി വിമര്‍ശ കന്റെ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന ഭാഷാരീതിയും സ്വീകരിച്ചു. അതിനാല്‍ അത്‌ 150 സഹൃദയന്‍ ആ്പാദ്യകരമായിരുന്നില്ല. എല്ലാവരും അങ്ങനെ ആയിരുന്നു എന്നഭി ്രായമില്ല. ഭൂരിപക്ഷത്തിന്റെയും നിലപാട്‌ പാരമ്പര്യരീതിയെ പിന്‍തുടരുക എന്ന തായിരുന്നു. ഈ വേളയിലാണ്‌ കെ. പി അപ്പന്റെ വിമര്‍ശന കൃതികള്‍ ചര്‍ച്ചചെയ്യ പ്പെടുന്നത്‌. കെ. പി. അപ്പന്‍ പാരമ്പര്യത്തെ നിഷേധിയ്ക്കാന്‍ കൂട്ടുപിടിച്ചത്‌ പാശ്ചാത്യ സാഹിതൃകാരന്മാരെയും ചിന്തകരെയുമാണ്‌. അവരുടെ രീതികളാണ്‌ അപ്പന്‍ അനുവര്‍ത്തിച്ചത്‌. ആധുനിക പാശ്ചാത്യ കലാകാരന്മാര്‍ക്ക്‌ സനന്ദര്യബോധത്തെ ക്കുറിച്ചും ആസ്വാദനതെക്കുറിച്ചും വ്യക്തമായ നിലപാടുകളുണ്ട്‌. അവര്‍ തങ്ങള്‍ക്ക്‌ മുമ്പുണ്ടായിരുന്ന സനന്ദര്യസങ്കല്പങ്ങളില്‍ നിന്നും മാറി പുതിയ സനന്ദര്യബോധവുമായി മുന്നോട്ട വന്നവരാണ്‌. അതിനാല്‍ കെ. പി അപ്പനും ഇവിടെ നിലനിന്നിരുന്ന പഴയ തലമുറയുടെ നിലപാടുകളെ നിഷേധിച്ച്‌ പുതിയ ്രവണതകള്‍ ആവിഷക്കരിക്കാന്‍ തയ്യാറായി. കലയില്‍ യുക്തിവേണമെന്ന നിര്‍ബന്ധം പിടിച്ചിരുന്ന റിയലിസ്റ്റുകളില്‍ നിന്നും അകലാനുള്ള പ്രവണത പുതിയ എഴുത്തുകാര്‍ സ്വീകരിച്ചു. സനന്ദര്യം കണ്ടെത്തിയ ഇത്തരത്തിലുള്ള പാശ്ചാത്യ സാഹിതൃത്തിലെ ആധുനികരെ കെ. പി അപ്പന്‍ പരിചയപ്പെടുത്തി. “ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന അപ്പന്റെ ആദ്യവിമര്‍ശന കൃതി യില്‍ അദ്ദേഹം ആദ്യമായി പരിചയപ്പെടുത്തുന്നത്‌ കാഫ്കെയാണ്‌. “കാഫ്കെ യുടെ രൂപാന്തരീകരണം എന്ന കഥയെ വിശകലനം ചെയ്തുകൊണ്ട്‌ അപ്പന്‍ ഇങ്ങനെ പറയുന്നു. “ഒരു കലാസൃഷ്ടി എന്നത്‌ എപ്പോഴും സാധ്യമായ അര്‍ത്ഥ ങ്ങള്‍ക്കപ്പുറത്ത്‌ എന്തോ ഒന്ന്‌ കൂടിയാണെന്ന സത്യം ഈ കഥ ശക്തിയായി നമ്മെ പഠിപ്പിക്കുന്നു. കലയില്‍ യുക്തിയെ മാറ്റി നിര്‍ത്തിയാലേ സനന്ദര്യാംശം കണ്ടെ ത്താനാകൂ എന്ന എഴുത്തുകാരുടെ കൂട്ടത്തിലാണ്‌ യോനെസ്കോവിനെയും അപ്പന്‍ പ്രതിഷഠിച്ചത്‌. “റിയലിസത്തിന്റെ ആരാധകരെ അലോസരപ്പെടുത്താനും 151 ഞെട്ടിപ്പിക്കുന്ന കാശലങ്ങളിലൂടെ അവരുടെ മരവിച്ച നാടകസങ്കല്പത്തിന്‌ (aloo രമേല്പിക്കാനും വേണ്ടി സൃഷ്ടിയിലേര്‍പ്പെട്ടതെന്ന്‌ ” യോനെസ്കോവിനെക്കു റിച്ച്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ഷെനേയും കലയില്‍ പ്രവേശിച്ചത്‌ യുക്തി ബോധം വാസ്തവബോധം തുടങ്ങിയവയെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകൊണ്ടാണ്‌. അദ്ദേഹത്തിന്റെ നാടകങ്ങളും സ്വാഭാവികതയുള്ള കഥാപാത്രങ്ങളെയും ഇതിവ്ൃ ത്തത്തെയും, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ കടന്നുവ ന്നത്‌. “ആധുനികകല പുതിയ സംവേദന ശീലത്തിന്റെ സൃഷ്ടിയാണ്‌. അത്‌ ആസ്വദിക്കുന്നതിന്‌ കലയെക്കുറിച്ചുള്ള മുന്‍ സങ്കല്‍പങ്ങള്‍ മാറ്റിവെച്ചുകൊണ്ട്‌ നമ്മുടെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും പ്രത്യേകരീതിയില്‍ ക്രമീകരിക്കണ മെന്ന്‌” മാര്‍ട്ടിഗോയുടെ അഭിപ്രായം ഇതിനെ ശക്തിപ്പെടുത്തുന്നു. പാശ്വാത്യആധുനികകലാകാരന്മാര്‍ പരമ്പരാഗത സനന്ദര്യസങ്കല്പങ്ങളില്‍ നിന്നുള്ള മോചനമാണ്‌ ആഗ്രഹിച്ചിരുന്നത്‌. സനന്ദരൃയത്തിന്‌ പുതിയ വിശദീകരണ ങ്ങള്‍ അവര്‍ നല്കി. അവര്‍ പരീക്ഷണത്തിലൂടെ കലയെ സമീപിച്ചു. ആരും തിര ഞ്െടുക്കാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. ഷെനെ തിന്മയില്‍ നിന്നും സനന്ദര്യം കണ്ടെത്തി. കുറ്റവാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായിരുന്ന ഷെനെയുടെ ജീവിത പശ്വാത്തലത്തിലൂടെ അദ്ദേഹം സൃഷ്ടിച്ച കൃതികളില്‍ തിന്മയുടെ സനന്ദര്യമാണെ തെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. “ഇതുപോലെ ജുഗുപ്സയില്‍ നിന്നും ദൈന്യ തയില്‍ നിന്നും ദുര്‍ഗന്ധത്തില്‍ നിന്നും സനന്ദര്യം സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ തന്നെ പഠിപ്പിച്ചത്‌ കാനേറ്റിയുടെ “ഓട്ടോ ഓഫേ സോള്‍ഷെനിറ്റ്സന്റെ “കാന്‍സര്‍വാര്‍ഡ്‌” എന്നീ നോവലുകളാണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു”. ഇത്‌ സനന്ദര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടാണ്‌. സനന്ദര്യത്തെ സൃഷടിക്കാനുള്ള പല മാര്‍ഗ്ഗങ്ങളിലൊന്നായി, വിരുദ്ധരസ ങ്ങളില്‍ നിന്നും ഭാവങ്ങളില്‍ നിന്നും സനന്ദര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നഭിപ്രാ 152 യപ്പെടുന്നു. എഴുത്തുകാരന്റെ ദുഃസ്വപ്നങ്ങളും ശ്രമകല്പനയും സനന്ദര്യപരമായ ന്യായീകരണങ്ങളായിരുന്നു. ദുരന്തബോധത്തെയും ഫലിതത്തെയും കൂട്ടിയിണക്കി പുതിയ സനന്ദര്യ ദര്‍ശനം കണ്ടെത്തുന്നു. ഇവിടെ വിരുദ്ധരസങ്ങളില്‍ നിന്നാണ്‌ സനന്ദര്യം ഉണ്ടാകുന്നത്‌. അതിനുദാഹരണമായി സാമൂവല്‍ ബക്കറ്റും, യോനെ സ്കോയും സാഹിത്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ചുണ്ടിക്കാണിക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ കൂട്ടിയിണക്കി സനന്ദര്യാത്മകത സൃഷടിച്ച പാശ്വാത്യ വിമര്‍ശകരെയും അപ്പന്‍ ഉദാഹരിക്കുന്നു. വില്യം ബാരറ്റിനെയും ഗ്രേസറിനെയും മാതൃകകളായി അപ്പന്‍ സ്വീകരിക്കുന്നു. കാഫ്കെയുടെ രചനക ളില്‍ “സാധാരണ ഫലിതത്തെ കുരിശുമരണത്തിന്‌ വിധേയമാക്കുന്നത്‌ കടന്ന ഫലിതം തന്നെയാണ്‌. മനത്താല്‍ ആവരണം ചെയ്യപ്പെട്ട ഒരു തരം കൊലച്ചിരി യാണെന്നും കൊല്ലുന്ന ചിരിയാണെന്നും വിശേഷിപ്പിക്കാവുന്ന ബഹളമില്ലാത്ത ഫലിതമാണ്‌ എന്നും ഇതിനെ “തൂക്കുമര ഫലിതം” എന്നും വിശേഷിപ്പിക്കാം.” എന്ന്‌ ബാര്‍റ്റ്‌ അഭിപ്രായപ്പെടുന്നു. വിഷയാസക്തിയുടെയും യോഗാനുഭൂതിയു ടെയും തുല്യ സാന്നിധ്യം ലോറന്‍സ്‌ ഡ്യൂറിലിന്റെ “അലക്സാണ്ഞ്രി ക്വാര്‍ട്ടറ്റില്‍” ഫ്രേസര്‍ നിരീക്ഷിക്കുന്നു. ഇവര്‍ രണ്ടുപേരും വ്യക്തമാക്കുന്നത്‌ വൈരുദ്ധ്യങ്ങളുടെ സമ്മേളനത്താലുണ്ടാകുന്ന സനന്ദര്യ തലത്തെക്കുറിച്ചാണ്‌. പാശ്ചാത്യ സാഹിതൃത്തിലെ സനന്ദര്യപവണതകളെ അപ്പന്‍ മനസ്സിലാക്കി യത്‌ ഇങ്ങനെ ക്രോഡീകരിക്കാം. 1. സമൂഹത്തില്‍ നിന്നും സ്വയം ശ്രഷ്ടനായ ഒരു എഴുത്തുകാരന്റെ ക്രൂരമായ നിസ്സംഗതയില്‍ നിന്നാണ്‌ പുതിയ സനന്ദര്യം ജന്മമെടുക്കുന്നത്‌. (ക്ഷോഭിക്കു ന്നവരുടെ സുവിശേഷം p. 119) 2. പുതിയ കൃതികളില്‍ യുക്തിയും അസംബന്ധവും ചേര്‍ന്ന്‌ വിചിത്രമായ രൂപ ഘടനയ്ക്ക്‌ ജന്മം നല്‍കുന്നു. തിരസ്കാരം - p. 21) 153 3, കോമഡിയും ദുരന്തഭാവവും രസകരമാംവിധം കലര്‍ന്ന്‌ സൃഷ്ടി വേദനിപ്പിക്കു ന്നതും ഫലിതം നിറഞ്ഞതുമായ ഗംഭീരരുപകമായി മാറുന്നു. (തിരസ്കാരം P.21) 4. വുതിയ സൃഷ്ടികളില്‍ സാധാരണ വായനക്കാരെ അമ്പരപ്പിക്കും വിധം യാഥാര്‍ത്ഥ്യവും അതിവാസ്തവികതയും ലയിച്ച്‌ ഒന്നായിത്തീരുന്നു (തിര സ്കാരം P.21) 5. പകലിനേക്കാള്‍ രാത്രിയും മധുരഭാവത്തേക്കാല്‍ ്രപണ്ഡതയും ദര്‍ശനവും രാധാകൃഷ്ണഭാവത്തിന്റെ കാല്പനികതയേക്കാള്‍ കാളീനാടകത്തിന്റെ കരാള തയും ഞാന്‍ ഇഷ്‌ടപ്പെടുന്നു (മലയാള ഭാവനമൂല്യങ്ങളും സംഘര്‍ഷങ്ങളും. P. 40) 6. എന്റെ മുന്നിലുള്ള കൃതിയെ ആതൃന്തികമായി ലാവണ്യനിയമങ്ങള്‍ കൊണ്ട ല്ലാതെ മറ്റൊന്നുകൊണ്ടും എനിക്ക്‌ വിശദീകരിക്കാനാവില്ല. (കെ. പി. അപ്പന്റെ ജീവിതവും ചിന്തയും). 7. സനന്ദര്യവും ഭംഗിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കലയില്‍ നമ്മെ ആഴ ത്തില്‍ അസ്വസ്ഥമാക്കുന്ന വികാരങ്ങളെ സുന്ദരമെന്ന്‌ വിശേഷിപ്പിച്ച്‌ നാം ശീലിച്ചുപോന്നതാണ്‌ (മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും (P.338- 339). ഈ സനന്ദര്യബോധമാണ്‌ കൃതികളെ വിലയിരുത്തുമ്പോള്‍ അപ്പന്‍ സ്വീക രിക്കുന്നത്‌. ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ പുതിയ എഴുത്തുകാരുടെ സനന്ദര്യനിലപാടുകളെ അപ്പന്‍ തിരിച്ചറിയുന്നുണ്ട്‌. എം. ടി, ഒ. വി വിജയന്‍, കാക്ക നാടന്‍, മുകന്ദന്‍ തുടങ്ങിയവരെ അപ്പന്‍ നോക്കി കാണുന്നത, കഴിഞ്ഞ തലമുറ യുടെ അടിമകളായിരിക്കുന്നതിനെതിരെ കലാപം ഉണ്ടാക്കിയവര്‍ എന്ന രീതിയിലാ 154 ണ്‌. അപ്പന്റെ കാഴ്ചപ്പാടില്‍ ഇവര്‍ യാഥാസ്ഥിതിക സങ്കേതങ്ങള്‍ക്കെതിരെ പ്രതി ഷേധിച്ചവരാണ്‌. വിരുദ്ധഭാവങ്ങളെയും രസങ്ങളെയും കൂട്ടിയിണക്കി സനന്ദര്യം സൃഷ്ടിച്ച എഴുത്തുകാര്‍ മലയാളത്തിലുമുണ്ടെന്ന്‌ അപ്പന്‍ കണ്ടെത്തുന്നുണ്ട്‌. ആധുനിക കഥകളെ അപ്പന്‍ വ്യാഖ്യാനിക്കുന്നത്‌ ദുരന്തബോധത്തിന്റെയും ഫലിത ത്തിന്റെയും രസകരമായ കൂടിച്ചേരല്‍ എന്നാണ്‌. “ഇതിനെ കറുത്ത ഫലിതത്തിന്റെ കല്‌” എന്നാണ്‌ അപ്പന്‍ വിശേഷിപ്പിക്കുന്നത്‌. ഉദാഹരണമായി കുന്തി, പന, ഉപനി ഷത്ത്‌ എന്നീ കഥകള്‍ എടുത്തുകാണിക്കുന്നു. ഒ. വി വിജയനെ ദുരന്തവും ഫലി തവും കലര്‍ത്തി പുതിയ ദര്‍ശനം അവതരിപ്പിച്ച സാഹിത്യകാരനായി അപ്പന്‍ കണ്ടെത്തുന്നുണ്ട്‌. “വിഷവും അമൃതവും ഒരു പാത്രത്തില്‍ പകര്‍ന്ന്‌ കലര്‍ത്തു ന്നതും കലയാണെന്ന്‌ ആധുനിക മനസ്സ്‌ സ്ഥാപിച്ചു. മര്‍ഫിയില്‍ (murphy) ബക്കറ്റ്‌ ഭയവും തമാശയും ഒരു പാത്രത്തില്‍ കലര്‍ത്തുന്നത്‌ നാം കാണുന്നു. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസത്തില്‍ ഫലിതവും ദുഃഖവും കലര്‍ന്ന്‌ ഒഴുകുന്നത്‌ നാം അനുഭവിക്കുന്നു”. ഈ എഴുത്തുകാരനെ ദാര്‍ശനികനായ കോമാളി എന്ന്‌ അപ്പന്‍ വിളിക്കുന്നു. വിഷയാസക്തിയും സനാതന സാത്വികതയും കൂടിച്ചേരുന്നത്‌ വിജയന്റെ ധര്‍മ്മപുരാണത്തിലും കാണാന്‍ കഴിയും. തിന്മകള്‍ കൊണ്ട്‌ സനന്ദ ര്ൃയവും യാഥാര്‍ത്ഥ്യവും സൃഷ്ടിച്ച കൃതിയാണ്‌ “ധര്‍മ്മപുരാണം. “അരിമ്പാറ എന്ന കഥയിലും ഇത്തരം ്രവണത കാണാം. ഈ കഥയില്‍ ജുഗുപ്സയെ ആവി ഷകരിയ്ക്കുമ്പോഴും അതിന്‌ വിരുദ്ധമായ സാത്വികഭാഷ ഉപയോഗിക്കുന്നുണ്ട്‌. ഇതിനെ “ആധുനിക സനന്ദര്യബോധം സൃഷ്ടിക്കുന്ന ഒരു വിരുദ്ധ പ്രകരണ ശുദ്ധി” എന്നാണ്‌ അപ്പന്‍ വിശേഷിപ്പിക്കുന്നത്‌. എം. ടി. ദുരന്തത്തെ ഫലിതബോധത്തോടെ സമീപിക്കുന്നത്‌ അപ്പന്‍ അന്വേഷിക്കുന്നു. “മരണത്തെ രംഗബോധമില്ലാത്ത കോമാളിയായി വിശേഷിപ്പിച്ചു 155 കൊണ്ട്‌ അതൊരു അസംബന്ധമാണെന്ന വീക്ഷണം അവതരിപ്പിക്കാനും” എം. ടി.യ്ക്ക്‌ കഴിയുന്നു. ദുഃഖത്തേക്കാള്‍ വലിയ ഫലിതമൊന്നുമില്ല എന്ന മട്ടില്‍ ജീവി തത്തെ നോക്കിക്കാണുന്ന സര്‍ദാര്‍ജിയുടെ സൃഷ്ടിയും വിരുദ്ധഭാവങ്ങളുടെ സനന്ദര്യാവിഷ്കരണമാണ്‌,. ആനന്ദിന്റെ “മരണസര്‍ട്ടിഫിക്കറ്റിലും ആള്‍ക്കൂട്ട ത്തിലും ഇത്തരം അവസ്ഥ അപ്പന്‍ ദര്‍ശിക്കുന്നു. അതിനെ “തൂക്കുമരഫലിതം' എന്ന്‌ അപ്പന്‍ വിശേഷിപ്പിക്കുന്നു. നമ്മുടെ എഴുത്തുകാരുടെ എഴുത്തിന്റെ ന്നിതൃ സ്വഭാവങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണിവ. വി. കെ എന്നിലും ഇത്തരം ഫലിതത്തെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്‌. വി. കെ എന്നിന്റെ ചിരിയുടെ പിന്നില്‍ ദുഃഖവും അസന്തുഷ്ടിയും മാത്രമല്ല ക്രോധവും അദ്ദേഹം കണ്ടെത്തുന്നു. ആധു നിക എഴുത്തുകാരുടെ കൃതികളിലെ സനന്ദര്യത്തെ സ്വീകരിക്കാന്‍ അപ്പന്‌ കഴി ഞ്ഞത്‌ പാശ്ചാത്യ ആധുനികരുടെ സനന്ദര്യ സങ്കല്പവുമായുള്ള പരിചയമാണ്‌. ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌ വ്യക്തമാകുന്നത്‌ ഇങ്ങനെയാണ്‌. സൃഷ്ടി എന്ന രഹസ്യത്തിലേക്ക്‌ പോവാന്‍ വിമര്‍ശകന്‍ പാണ്ഡിത്യമല്ല പകരം സംവേദനശീലവും മനോഭാവവുമാണ്‌ വേണ്ട ത്‌. കലാസൃഷ്ടി എന്നത്‌ സാധ്യമായ അര്‍ത്ഥങ്ങള്‍ക്കപ്പുറം എന്തോ ഒന്നുകൂടിയാ ണെന്ന സാഹിതൃതത്വം വിമര്‍ശകന്‍ മനസ്സിലാക്കണം. കലാപം, വിവാദം, വിലയിരുത്തല്‍ എന്ന കൃതിയില്‍ പറയുന്നത്‌ സനന്ദര്യം എന്നത്‌ എല്ലാ നിയമങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന ഒന്നാണെന്നും യുക്തിയു ടെയോ അംഗീകരിയ്ക്കപ്പെട്ട സാഹിത്യസങ്കല്പങ്ങളുടെയോ സഹായംകൊണ്ട്‌ സനന്ദര്യത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും വിമര്‍ശകന്‍ മനസ്സിലാക്കണമെന്ന്‌ അപ്പന്‍ നിരൂപിക്കുന്നു. സനന്ദരൃയത്തിനും സ്വാതന്ത്രത്തിനും ഇടം നല്‍കാത്ത അക്കാദമിക വിമര്‍ശനത്തില്‍ നിന്നും മാര്‍കസിയന്‍ വിമര്‍ശനത്തില്‍ നിന്നും പുതിയ വിമര്‍ശകന്‍ വിട്ടുനില്‍ക്കണം. കാലപ്പഴക്കം വന്ന ലാവണ്യനിയമങ്ങളുടെ ശ്രമഭംഗങ്ങളില്‍ നിന്ന്‌ മറ്റൊരു സന്ദര്യശാസ്ത്രത്തിനുള്ള സാധ്യത കണ്ടെത്താന്‍ 156 വിമര്‍ശകന്‍ ശ്രമിക്കണം. ധീരമായ മൂല്യനിര്‍ണയത്തിലൂടെ സനന്ദര്യബോധ ത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന്‌ അടിത്തറയിടാനാണ്‌ വിമര്‍ശകന്‍ ശ്രദ്ധി ക്കേണ്ടതെന്ന്‌ പേനയുടെ സമരമുഖങ്ങള്‍ എന്ന കൃതിയിലും സൂചിപ്പിക്കുന്നു. എഴുത്തുകാരന്റെ പുനര്‍ജന്മം വിമര്‍ശകന്റെയും പുനര്‍ജന്മത്തിന്റെ ര്രതീക മാണ്‌ എഴുത്തുകാരനുള്ളതിനാലാണല്ലോ വിമര്‍ശകന്‍ ഉണ്ടാവുന്നത്‌. വിമര്‍ശ കന്റെ പുനര്‍ജന്മം സാധ്യമാവുന്നത്‌ എഴുത്തുകാരന്‍ സ്യഷ്ടിക്കുന്ന ഭാഷാവപ്ര യോഗ സവിശേഷതയില്‍ ശ്രദ്ധ പതിപ്പിച്ച്‌ കൃതിയെ സമീപിക്കുമ്പോഴാണ്‌. നില വിലുള്ള ഭാഷാവ്യവസ്ഥിതിയില്‍ നിന്ന്‌ മാറി വ്യവഹാരഭാഷയിലില്ലാത്ത പദവി ന്യാസ വക്രതയും അര്‍ത്ഥ വ്യാപ്തിയും ഒരു (റിഥം) സൃഷ്ടിയ്ക്കുന്നു. ഈ “റിഥം” വിമര്‍ശകന്‍ തിരിച്ചറിയുമ്പോള്‍ വിമര്‍ശകന്‍ പുനര്‍ജ്ജനിക്കുന്നു. എഴുത്തു കാരന്റെ സ്വതന്ത്ര ചിന്തയും ദര്‍ശനവും അവതരിപ്പിക്കാന്‍ ഭാഷയെ പര്യാപ്തമാ ക്കുന്ന പ്രകിയ പ്രധാനപ്പെട്ടുതാണ്‌. അങ്ങനെ ഒരു പുതിയ ഭാഷയെ രൂപപ്പെടു ത്തുന്നു. പുതിയ ഭാഷാരീരിയും സ്വതന്ത്രചിന്തയും ദര്‍ശനവും മനസ്സിലാക്കി വേണം വിമര്‍ശകന്‍ ഗ്രന്ഥാപഗ്രഥനം നടത്താന്‍. ഇത്തരത്തിലുള്ള അപ്രഗഥനം വിമര്‍ശകന്റെ ആത്മീയ സാഹസ്രപവര്‍ത്തനമായി അപ്പന്‍ അഭിപ്രായപ്പെടുന്നു. ഈ പുതിയ ഭാഷ എന്നത്‌ ബിംബനിര്‍മ്മാണവും വാക്കുകളുടെ പുതിയ രീതിയിലുള്ള പ്രയോഗവുമാണ്‌. ഇത്‌ ഒരു താളാത്മകത സൃഷ്ടിക്കുന്നു. ഈ താളാത്മകത സാഹിത്ൃയവിമര്‍ശകന്‍ കണ്ടെത്തണം. നിശ്ചലമായ ഭാഷയെ, ്രയോഗപരതയ്ക്ക്‌ പ്രാധാന്യം നല്‍കി ചലനാത്മകമാക്കുകയും ഭാഷയില്‍ പരീ ക്ഷണങ്ങള്‍ സൃഷടിച്ച്‌ കരുത്തുറ്റതാക്കുകയുമാണ്‌ എഴുത്തുകാരന്‍. അതില്‍ വികാരവിചാരര്രകടനങ്ങളിലൂടെ ദര്‍ശനം രൂപപ്പെടുന്നു. വാക്കുകളുടെ റിഥത്തി ലൂടെ ഭാഷ, മാധ്യമം എന്ന അവസ്ഥയില്‍ നിന്നും മാറി ദര്‍ശനമായിത്തീരുന്നു. ഇത്തരത്തില്‍ ഭാഷ മാറുമ്പോള്‍ എഴുത്തുകാരന്‍ ഉപയോഗിക്കുന്ന വാക്കു കള്‍ക്കുപോലും ദാര്‍ശനിക പരിവേഷം ഉണ്ടാവുന്നു. അതിനാലാണ്‌ ഇന്നത്തെ 157 യഥാര്‍ത്ഥ ദാര്‍ശനിക പ്രശ്നം പദമാണെന്ന്‌ യൂജിന്‍ ഡൊഡാലസ്‌ (Eugine Dollus) അഭിപ്രായപ്പെട്ടതെന്ന്‌ അപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ വാക്കുകള്‍ ദര്‍ശനമായും ഭാഷ റിഥത്തിലൂടെയും ആവിഷ്ക്കരി ക്കേണ്ടി വരുമ്പോള്‍ ബിംബങ്ങള്‍ സനന്ദര്യസങ്കേതമായി മാറുന്നു. ബിംബങ്ങള്‍ “റിഥ്‌” ത്തില്‍ ലയിച്ച്‌ റിഥം സൃഷ്ടിയില്‍ ആധിപത്യം സൃഷടിക്കുന്നു. ഈ റിഥം കലാസ്ൃയഷ്ടിയില്‍ ദര്‍ശനമായി മാറുന്നു. ഈ ഒരു രീതി ആനന്ദിന്റേയും ഒ. വി. വിജയന്റെയും കൃതികളില്‍ ദര്‍ശിക്കാന്‍ കഴിയും. ഈ കൃതികളില്‍ വാക്കുകള്‍ക്ക്‌ സാദ്ധ്യമായ അര്‍ത്ഥത്തിനപ്പുറമുള്ള ലോകത്തേക്ക്‌ കടന്നു ചെല്ലാനാവുന്നു. ഇത്‌ ഭാഷയുടെ വിപ്ലവമായി കരുതാം. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ഈ റിഥമാണ്‌ ഭാഷയില്‍ വിപ്ലവമുണ്ടാക്കുന്നത്‌. എഴുത്തുകാരന്റെ ഇത്തരം സമീപനം സമൂഹ ത്തില്‍ സ്വാധീനം ചെലുത്തി വിപ്ലവം സാധ്യമാക്കാനല്ല മറിച്ച്‌ അയാള്‍ വിപ്ലവം സൃഷ്ടിക്കുന്നത്‌ ഭാഷയിലാണ്‌. എഴുത്തുകാരന്‍ നേരിട്ട്‌ ഇടപഴകുന്നത്‌ ഭാഷയു മായാണ്‌. അതിനാല്‍ ഭാഷയിലാണ്‌ അയാള്‍ വിപ്ലവം സൃഷ്ടിയ്ക്കുന്നത്‌. സമൂ ഹത്തില്‍ വിപ്ലവം സൃഷ്ടിയ്ക്കാന്‍ എഴുത്തുകാരന്‌ പൂര്‍ണ്ണമായും കഴിയില്ല. എഴുത്ത്‌ അതിന്‌ പ്രേരണയായേക്കാം. ഭാഷയിലെ വിപ്ലവബോധം ജനിയ്ക്കുന്നത്‌ നിലവിലുള്ള ലാവണ്യനിയമങ്ങളോട്‌ എഴുത്തുകാരന്‍ അതൃപ്തി രേഖപ്പെടുത്തി യാണ്‌. ഇത്‌ തുടര്‍പ്രകിയയാണ്‌. ഓരോ കാലഘട്ടത്തിലും ഈ മാറ്റം സ്വാഭാവി കമായി വന്നുചേരുന്നതാണ്‌. എന്നാല്‍ മാര്രമേ ഭാഷയുടെ നിശ്ചലാവസ്ഥയില്‍ നിന്നും അതായത്‌ ഭാഷയുടെ മരണത്തില്‍ നിന്നും ഭാഷയെ രക്ഷിക്കാനാവൂ. ഇത്‌ അത്ൃന്താപേക്ഷിതമാണ്‌. ഇതിനായി എഴുത്തുകാര്‍ വാക്കുകളില്‍ പരീക്ഷണം നടത്തി ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിച്ച്‌ ഭാഷയെ ജീവസ്സുറ്റതാക്കുന്നു. ഭാഷ നിരന്തരം മാറ്റത്തിന്‌ വിധേയമാണ്‌. മാറുന്ന ഭാഷ ദര്‍ശനവുമാണ്‌. “അതു കൊണ്ട്‌ ഭാഷയില്‍ ശ്രദ്ധിക്കുക, എല്ലായ്‌പ്പോഴും ഭാഷയില്‍ ശ്രദ്ധിക്കുക, വീണ്ടും ഭാഷയില്‍ ശ്രദ്ധിക്കുക എന്നതാണ്‌ വിമര്‍ശകന്റെ ലക്ഷ്യം.” അപ്പന്റെ ഈ അഭി 158 ്രായം വിമര്‍ശനലോകത്ത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌. ഈ കാഴ്ച്ചപ്പാടാണ്‌ അപ്പനെ ലാവണ്യവാദിയായ വിമര്‍ശകന്‍ എന്ന സ്ഥാനപ്പേരിനര്‍ഹനാക്കിയത്‌. എഴുത്തുകാരന്‍ നടത്തുന്ന വിപ്ലവ്രവര്‍ത്തനത്തില്‍ വിമര്‍ശകനും പങ്കാളിയാവാന്‍ ബാധ്യസ്ഥനാണ്‌. ഇത്തരം നിലപാടുകള്‍ തന്റെ വിമര്‍ശനത്തില്‍ സ്വീകരിച്ചതുകൊണ്ടാണ്‌ അപ്പന്റെ വിമര്‍ശനത്തെ ലാവണ്യമുള്ളതാണ്‌ എന്ന്‌ പറയുന്നത്‌. ലാവണ്യാത്മകത എന്ന പദം അപ്പന്‍ തന്റെ കൃതികളിലെല്ലാം സൂചിപ്പിക്കുന്നുണ്ട. ഈ ലാവണ്യാത്മ കത അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കടന്നുവരാനുള്ള പ്രചോദനം ബൈബിളാ ണെന്ന്‌ അദ്ദേഹം പറയുന്നുണ്ട്‌. ആധുനിക വിമര്‍ശനത്തില്‍ ലാവണ്യ ചിന്തയ്ക്ക്‌ ്രാധാന്യം നല്‍കി വിപ്ലവാത്മകമായ ഒരു നേട്ടം കൈവരിയ്ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ലാവണ്യശാസ്ത്രത്തിന്റെ നിര്‍വചനങ്ങളില്‍ സൂചിപ്പിച്ച സനന്ദര്യവും അഭിരുചിയും കൂടിച്ചേര്‍ന്ന്‌ പോകുന്ന കാഴ്ച അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. വിമര്‍ശനവും ഒരു കഥപോലെയോ നോവലുപോലെയാ ആസ്വദി യ്ക്കാന്‍ കഴിയുന്നതായിരിക്കണം. അതിനാല്‍ സാഹിത്ൃയബാഹ്യമായ കലര്‍പ്പ്‌ സനന്ദര്യത്തിന്‌ ഗുണം ചെയ്യില്ല എന്ന ധാരണയായിരുന്നു അപ്പന്‌ ഉണ്ടായിരുന്നത്‌. സനന്ദര്ൃയത്തിന്‌ പ്രാധാന്യം നല്‍കിയ വിമര്‍ശകന്‍, ദര്‍ശനങ്ങളെ സനന്ദര്യാത്മക മായി അവതരിപ്പിച്ച വിമര്‍ശകന്‍ എന്നീ നിലകളില്‍ അദ്ദേഹം വിജയിച്ചുവെന്ന്‌ കണ്ടെത്താം. അദ്ദേഹത്തിന്റെ ആദ്യകാലകൃതികളായ “ക്ഷോഭിക്കുന്നവരുടെ സുവിശേഷം, “തിരസ്ക്കാരം” എന്നീ കൃതികള്‍ മാതൃകകളാണ്‌. അവയുടെ വിശ കലനമാണ്‌ അടുത്ത അധ്യായങ്ങള്‍. 159 കുറിപ്പുകള്‍ 1. Aesthetics is the philosophical study of beauty and taste www. britannica.com.aesthetics 2. Dewitt Hentry Paker. In so far as aesthetics is studied by the objective method. It is a branch of psychology — principles of aesthetics. 3, അനില്‍, കെ. എം. (ഡോ.) മഞ്ജു - പാശ്ചാത്യ സന്ദര്യശാസ്്ത്തിര൯ വിവര്‍ത്തനം. വള്ളത്തോള്‍ വിദ്യാപീഠം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം, 2015, പുറം 8. 4. തരകന്‍ കെ, എം. പാശ്ചാത്യസാഹിത്യ തത്വശാസ്തം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം, 1974, പുറം 238. 5. രാജേന്ദ്രന്‍, സി. (ഡോ.) സന്ദര്യശാസ്്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റയട്ട, തിരുവനന്തപുരം. 2000. പുറം 2. 6. അലകസാണ്ടര്‍ ബൊംഗാര്‍ട്ടിന്‍, എയ്തെറ്റികസ്‌ വിക്കിപീഡിയ. 7. രാധാകൃഷ്ണന്‍, കെ. എസ്‌. (ഡോ.) ഈന്ദര്യശാസ്ത്രം ഒരു പഠനം - പുസ്തക പ്രസാധക സംഘം, കൊടുങ്ങല്ലൂര്‍ 1992. പുറം 14. 8. ം അതേ പുസ്തകം, പുറം 14 9, Harries, Kersten — History of aesthetics, --- University Press, London — 2012, p. 30. 10. ചാക്കോ, പി, ടി, ഈന്ദര്യദര്‍ശനം, ഡി. സി, ബുകസ്‌, 1986, പുറം 311. 11. തിരുപ്പതിറാവു. ബി, (ഡോ.). ചാശ്ചാത്യ ഈന്ദര്യശാസ്ത്രത്തിമന്റ്‌ ചര? ണാമം - അനില്‍. കെ. ---- (വിവര്‍ത്തനം വള്ളത്തോള്‍ വിദ്യാപീഠം - ശുകപുരം 2015. പുറം 11) 12. ചാക്കോ പി. ടി. (പ്രൊഫ.) - സന്ദര്യദര്‍ശനം, ഡി. സി. ബുക്‌സ്‌, 1986. പുറം - 13. 13. ജയറാം, സി. എസ്‌. (ഡോ,),. സമകാലിന സയന്ദര്യശാസ്്്രം, ഡി, സി, ബുക്സ്‌, 2003. പുറം 13. 14. . അതേ പുസ്തകം, പുറം 20. 15. . അതേ പുസ്തകം, പുറം 21 16. . അതേപുസ്തകം, പുറം 26. 17. അച്യുതന്‍, എം. ചാശ്ചാത്യസാഹിത്യ ദര്‍ശനം, ഡി. സി. ബുക്‌സ്‌, 2020, പുറം 295. 160 18. Ranciere — Jacques — The politics of Aesthetics Gabriel Rock hills ---- Bloombury. London- 2005. P. 9. 19. മുരളീധരന്‍ നെല്ലിക്കല്‍, വിശ്വസ്ാഹിത്യദര്‍ശനങ്ങള്‍, ഡി. സി. ബുകസ്‌, 1999, പുറം 188. 20. ഭാസ്കരന്‍, ടി. (ഡോ.) ഭാരതീയ കാവ്യശാസ്്രം, കേരള ഭാഷാ ഇ൯സ്റ്റി റ്യൂട്ട. തിരുവനന്തപുരം. 1974. പുറം 4. 21. . അതേ പുസ്തകം, പുറം 4. 22. മുരളീധരന്‍ നെല്ലിക്കല്‍ - വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ഡി. സി. ബുകസ്‌, 1999, പുറം 203 23. ഭാസ്കരന്‍ ടി. (ഡോ.). ഭാരതീയ കാവ്യശാസ്്തം, കേരളഭാഷാ ഇന്‍൯സ്റ്റി റൂട്ടു, തിരുവനന്തപുരം, 1994, പുറം 48. 24. ആനന്ദ വര്‍ദ്ധനന്‍ - ധ്വന്യാലോകം - വാസുദേവഭട്ടതിരി (പരിഭാഷ) കേരള ഭാഷാ ഇന്‍സ്ററിറ്റ്യൂട്ട 2008, പുറം 203. 25. മുരളീധരന്‍ നെല്ലിക്കല്‍ - വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ഡി. സി. ബുകസ്‌, 1999, പുറം 352. 26. . അതേപുസ്തകം, പുറം 282 27. . അതേപുസ്തകം, പുറം 283 28. . അതേപുസ്തകം, പുറം 285 29. . അതേപുസ്തകം, പുറം 281 30. . അതേപുസ്തകം, പുറം 292 31. Thomes mean — The psychology of unconscious the significance of Freud. The modern Tradition, p. 508. 32. ജയറാം, സി. എസ. (ഡോ,) സമകാലീന ഈനദ്ദര്യശാസ്്രം, ഡി. സി. ബുകസ്‌, 2003, പുറം 70. 33. രാജശേഖരന്‍, എസ്‌, ചരിസ്ഥിത? ദര്‍ശനം മലയാള കവിതയില്‍. കേരള ഭാഷാ ഇന്‍സ്സിറ്റയുട്ട, തിരുവനന്തപുരം, 2010. പുറം 3. 34, Marcuse, Herbert, The Aesthetic Dimensions, Macmillan, London, 1979, p. 12. 35. Martin M C Laghin (Trans). “Literature creates a sense of identify and community” ------ on literature, martin vintage books. London 2006. p3. 161 36. കെ. പി അപ്പന്‍, കേധാഭിക്കുന്നവരുടെ സുവിശേഷം, ഡി. സി. ബുകസ്‌, 2005, പുറം 18. 37. . അതേ പുസ്തകം, പുറം 41 38. അപ്പന്‍, കെ. പി. കലഹവ്ും വിശ്വാസവും, ഡി. സി. ബുക്‌സ്‌, 1986, പുറം 39. 39. അപ്പന്‍, കെ. പി. മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും, ഡി. സി. ബുകസ്‌, 1992, പുറം 37. 40. അപ്പന്‍, കെ. പി. മാറുന്ന മലയാള നോവല്‍, ഇംരപിന്റ ബുക്‌സ്‌, കൊല്ലം 1997. പുറം 19. 41. അപ്പന്‍, കെ. പി. കലഹവും വിശ്വാസവും, ഡി. സി. ബുക്‌സ്‌, 1986. പുറം 86. 42. അപ്പന്‍, കെ. പി. മാറുന്ന മലയാള നോവല്‍, ഇംരപിന്റ ബുക്‌സ്‌, കൊല്ലം 1997. പുറം 18. 43. അപ്പന്‍, കെ. പി. കഥ ആഖ്യാനവും അനുഭവസത്തയും, ഡി. സി. ബുക്‌സ്‌, 1999. പുറം 42. 4.4. അപ്പന്‍, കെ. പി. മാറുന്ന മലയാള നോവല്‍. ഇം്പിന്റ ബുകസ്‌. കൊല്ലം. പുറം 27. 45. അപ്പന്‍, കെ. പി. തിരസ്ക്കാരം, സൈന്ധവ ബുക്‌സ്‌, 2006, പുറം 48. 162 അദ്ധ്യായം 4 അപ്പനെ സ്വാധീനിച്ച സസൈദ്ധാന്തികതരും അവരുടെ സമീപനവും മലയാളസാഹിത്യത്തിലെ യുഗ്രസഷ്ടാവായാണ്‌ കെ. പി, അപ്പന്‍ അറിയ പ്പെടുന്നത്‌. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, കലാപം വിവാദം വിലയിരുത്തല്‍, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണ്ണങ്ങളും, കെ. പി, അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍, പേനയുടെ സമരമുഖങ്ങള്‍, ബൈബിള്‍ വെളിച്ച ത്തിന്റെ കവചം, മധുരം നിന്റെ ജീവിതം, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ഫിക്ഷന്റെ അവതാര ലീലകള്‍ തുടങ്ങിയവ അപ്പന്റെ ശ്രദ്ധേയമായ രചനകളാണ്‌. കെ. പി. അപ്പനെ വിമര്‍ശകന്‍ എന്ന പേരിന്‌ അര്‍ഹനാക്കിയ രണ്ട്‌ കൃതികളാണ്‌ ക്ഷോഭിക്കുന്നവരുടെ സുവിശേഷവും തിരസ്ക്കാരവും. ഈ കൃതികളെ രണ്ട്‌ അധ്യായങ്ങളിലായി പഠനവിധേയമാക്കുന്നു. “ക്ഷോഭിക്കുന്നവരുടെ സുവി ശേഷത്തിലെ കാഫ്്‌കെ, കാമ്യു, ഷെനെ, യോനസ്കോ, ഇടപ്പള്ളി എന്നീ എഴു ത്തുകാരുടെ രചനകളെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളെ പരിശോധിക്കുക യാണ്‌ ഈ അധ്യായത്തില്‍. 41 കാഫ്കെ - മുഖം മൂടിയില്ലാതെ കെ. പി, അപ്പന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്‌ “ക്ഷോഭിക്കുന്നവ രുടെ സുവിശേഷം.” യൂറോപ്യന്‍ സാഹിതൃകാരില്‍ അപ്പനെ ഏറെ സ്വാധീനിച്ച കാഫ്കെയുടെ ജീവിതവും ദര്‍ശനവും എപ്രകാരമാണ്‌ തന്നെ സ്വാധീനിച്ചതെന്ന വിശകലനം കൂടിയാണ്‌ ഈ അധ്യായം. ഇറച്ചിവെട്ടുകാരനായ അച്ഛന്‍ ഹെര്‍മ നില്‍ നിന്നും വളരെ ക്രൂരമായ അനുഭവങ്ങള്‍ കുട്ടിക്കാലത്ത്‌ തന്നെ കാഫ്ഗെയ്ക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഈ കാര്‍ക്കശ്യവും നിശ്ചയദാര്‍ഡ്യവും ഇറച്ചിവെട്ടുകാര 163 നില്‍ നിന്ന്‌ ഒരു വ്യവസായിയിലേക്ക്‌ വളരാന്‍ അച്ഛന്‌ സാധിച്ചു. തന്റെ ബാല്യ ത്തിലെ അനുഭവങ്ങള്‍ ബാലനായ കാഫ്കെയെ ഏകാന്തതയിലേക്ക്‌ നയിച്ചു. പണ്ഡിതയും സംസ്കാരസമ്പന്നയുമായ അമ്മയുടെ ശാന്തതയായിരുന്നു കാഫ്കെയ്ക്ക്‌ ആശ്രയമായത്‌. കുടുംബത്തിലെ മൂത്തകുട്ടി ആയിരുന്നു കാഫ്കെ. തനിക്ക്ശേഷമുള്ള രണ്ടു കുട്ടികള്‍ മരിച്ചുപോയെങ്കിലും അച്ഛന്‌ കാഫ്കെയോടുള്ള പെരുമാറ്റത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടായിരുന്നില്ല. ഭീകരവും ഏകാന്തവുമായ ജീവിതത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയുള്ള അഭയ കേന്ദ്രമായിരുന്നു പുസ്തക പാരായണം. അച്ഛനമ്മമാരുടെ ജന്മദിന വേളയില്‍ സഹോദരിമാര്‍ക്ക്‌ അഭിനയിക്കാന്‍ വേണ്ടി എഴുതിയ നാടകമാണ്‌ “ഫോട്ടോഗ്രാഫ്‌ സംസാരിക്കുന്നു.” ഒന്നിലും ഉറയ്ക്കാത്ത മനസ്സ്‌ പഠനകാലത്തും കാഫ്കെയെ അലലട്ടിയിട്ടുണ്ട്‌. ഉറച്ചതീരുമാനം ഒരു കാര്യത്തിലും ഉണ്ടാകാതിരുന്നതിനാല്‍ പഠ നകാലത്തും തുടര്‍ന്നും കാഫ്കെയ്ക്ക്‌ തീരുമാനങ്ങളെടുക്കാന്‍ പ്രയാസമായിരു ന്നു. രസതന്ത്രം പഠിയ്ക്കാന്‍ തീരുമാനിച്ച്‌ കോളേജില്‍ ചേര്‍ന്നിട്ട അതുപേക്ഷിച്ച്‌ ഭാഷയിലും സാഹിത്യത്തിലും ചേര്‍ന്നു പഠിച്ചു. പിന്നീട്‌ നിയമപഠനത്തിന്‌ തീരുമാ നിച്ച്‌ പുറപ്പെട്ടതും അവിടെ വച്ച്‌ മാക്സ്ബ്രോഡുമായുള്ള പരിചയം കൊണ്ട്‌ നിയ മപഠനത്തില്‍ തുടര്‍ന്നതും കാഫ്കെ വിവരിക്കുന്നുണ്ട്‌. ഒരു പക്ഷേ ബ്രോഡിന്റെ സ്വാധീനം ഉണ്ടായില്ലെങ്കില്‍ നിയമപഠനത്തിലും ഉറച്ചുനില്‍ക്കുമായിരുന്നില്ല കാഫ്കെ. കലയെയും നവദര്‍ശനത്തെയും കുറിച്ച്‌ മനസ്സിലാക്കിയ ബ്രോഡാണ്‌ കാഫ്കെയെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ഉള്ളിലെ എഴുത്തു കാരനെ ഉണര്‍ത്തിയതും. ശ്രദ്ധേയരായ തോമസ്മന്‍, ബെഡ്കി തുടങ്ങിയ എഴു ത്തുകാര്‍ക്കൊപ്പം രചനയുടെ ബാലപാഠംപോലും നടത്തിയിട്ടില്ലാത്ത കാഫ്കെയെ പരതമാസികകളിലൂടെ പ്രത്യക്ഷനാക്കാന്‍ ബ്രോഡിന്‌ കഴിഞ്ഞു. നിയമത്തില്‍ ഡോകടറേറ്റ്‌ ബിരുദവും ഉദ്യോഗവും നേടിയിട്ടും അവിടെയും ഉറച്ചു നില്‍ക്കാന്‍ കാഫ്കെയ്ക്ക്‌ ആയില്ല. എന്നാല്‍ പകലന്തിയോളമുള്ള ദ്യോഗിക ജീവിതവും ഫാക്ടറിയിലെ ബഹളവും തന്റെ ഉള്ളിലെ കലാകാരനെ 164 വല്ലാതെ നിരാശനാക്കി; ആത്മഹത്യയുടെ വക്കിലെത്തിച്ചു. ബ്രോഡിന്റെ സമയോ ചിതമായ ഇടപെടലിലൂടെ കാഫ്കെയെ അവിടെ നിന്ന്‌ മോചിതനാക്കാന്‍ കഴി ഞ്ഞു. ഏകാന്തതയെ ഉപാസിച്ചിരുന്ന അദ്ദേഹത്തിനെ ജീവിതമെന്ന രഹസ്യം ഏറെ അലോസരപ്പെടുത്തി. അതില്‍ നിന്ന്‌ മോചനം ലഭിയ്ക്കുന്നതിനു വേണ്ടി എഴുത്തിന്റെ ലോകത്തില്‍ അദ്ദേഹം അഭയം കണ്ടെത്തി. ഏകാന്തതയുടെ ഉപാസ കനായിരുന്നുവെങ്കിലും വീഞ്ഞും വിലാസിനിയും കാഫ്കെയുടെ ദയര്‍ബല്യങ്ങളാ യിരുന്നു. വീഞ്ഞുശാലയിലെ ജോലിക്കാരിയായ ഹാന്‍സിയുമായുള്ള ബന്ധവും അതില്‍ നിന്നുള്ള മോചനവും സൃഷ്ടിച്ച ആന്തരിക മുകതയില്‍ നിന്ന്‌ രക്ഷപ്പെടു ന്നതിനായി വീണ്ടും രചനയുടെ അകത്തളങ്ങളില്‍ അഭയം കണ്ടെത്തി. നിരവധി ചെറുകഥകളും ഡയറിക്കുറിപ്പുകളും എഴുതിയതും അതെല്ലാം ചേര്‍ത്തൊരു സഞ്ചികയായി (ം॥ധനme) (്രസിദ്ധപ്പെടുത്തിയതും ഇക്കാലത്താണ്‌. എന്നാല്‍ അധികംവൈകാതെ തന്നെ ഒരു വെളിപാടുണ്ടായപോലെ, താനെഴുതിയതെല്ലാം വിലകെട്ടതാണെന്നും ബ്രോഡിന്റെ ഭീഷണിയ്ക്കടിപ്പെട്ടാണ്‌ ഇതൊക്കെ രചിക്കാ നിടയായതെന്നും കാഫ്കെ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരം ഒരു മാനസികപ രിവര്‍ത്തനഘട്ടത്തില്‍ നിന്നുകൊണ്ടാണ്‌ “സര്‍ഗവീര്യത്തിന്റെ വശീകരണ വലയ ത്തില്‍ ഒരു ശലഭം പോലെ ചെന്നു വീണ കാഫ്കെ “രൂപാന്തരീകരണം” (metemorphosis) എന്ന വിശ്രുതമായ കഥയെഴുതിയത്‌.” കാഫ്കെയുടെ രചനകളില്‍ ശ്രദ്ധേയമായ “പിതാവിനുള്ള കത്തുകശ്‌ (letter to father) സ്വതവേ ദുഷ്ടസ്വഭാവക്കാരനായ ഹെര്‍മന്‍ തന്റെ ഒരപരനായി മകനെ വളര്‍ത്തിയെടുക്കാന്‍ ഏറെ പരിശ്രമിച്ചുവെന്ന്‌ വിവരിക്കുന്നതാണ്‌. ഇത്തര മൊരു മാനസികസംഘര്‍ഷത്തില്‍ നിന്നാണ്‌ എതിര്‍ക്കുക എന്ന ജീവിതദര്‍ശനം കാഫ്കെയില്‍ ഉരുവം വ്രാപിക്കുന്നത്‌. ഈ വിചിത്രമായ സ്വഭാവം അദ്ദേഹ ത്തിന്റെ കലാസൃഷ്ടിയിലും പ്രകടമാണ്‌. “താങ്ങാനാകാത്ത വിധം ശക്തനായി രുന്നു അച്ഛനെന്നും, തന്റെ സഹോദരന്‍മാര്‍ ബാല്യത്തില്‍ തന്നെ മരിച്ചു പോവു 165 കയും സഹോദരികള്‍ വളരെ നാളുകള്‍ക്ക്‌ ശേഷം മാര്രം ജനിക്കുകയും ചെയ്ത തുകൊണ്ട്‌ ആ സ്വഭാവത്തിന്റെ സകല ആഘാതങ്ങളും ദുര്‍ബലനായ എനിയ്ക്ക്‌ ഒറ്റയ്ക്ക്‌ സഹിക്കേണ്ടിവന്നു”” എന്ന്‌ കാഫ്്‌കെ “പിതാവിനുള്ള കത്തുകളി'ല്‍ വിവ രിക്കുന്നുണ്ട്‌. ഇര്രകാരം അച്ഛനെന്ന അധികാര കേന്ദ്രത്തില്‍ നിന്ന്‌ ശത്രുവിന്റെ പാളയത്തിലേക്കുള്ള സഞ്ചാരപഥമായിരുന്നു കാഫ്കെയുടെ വിചാര ലോകം. സ്വന്തം സുരക്ഷിതത്വത്തിന്‌ ഭീഷണിയാണ്‌ പിതാവെന്ന്‌ മനസ്സിലാക്കിയ അയാള്‍ പ്രണയിനികളില്‍ ആശ്വാസം കണ്ടു. ആ സമയത്തും ഏതോ ശക്തിയാല്‍ കഠിന മായി പീഡിപ്പിക്കപ്പെടുന്നുവെന്ന ഭീതിയുടെ നിഴല്‍ കാഫ്കെയുടെ മനസ്സിനെ വേട്ടയാടിയിരുന്നു. ഇത്തരം ഒരു മാനസികാവസ്ഥയുടെ നേര്‍ചലനങ്ങള്‍ കാഫ്കെയുടെ രചനകളില്‍ പ്രമേയമാകുന്നതായി കാണാം. അതായത്‌ യുക്തിക്ക്‌ നിരക്കാത്ത ആധിപത്യത്തില്‍ നിന്നു രക്ഷപ്പെട്ട മകന്റെ പരാജയപ്പെട്ട ശ്രമങ്ങളാണ്‌ കാഫ്കെയുടെ മിക്കവാറും എല്ലാ രചനകളിലും അടിസ്ഥാനതത്വം. “പിതാവില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമം” എന്ന്‌ തന്റെ ഒരു സമാഹാരത്തിന്‌ പേരിടാന്‍ കാഫ്കെയെ പ്രേരിപ്പിച്ചത്‌ ഇതിന്‌ പ്രകടമായ തെളിവാണ്‌. “രൂപാന്തരീകരണം”, “അമേരിക്ക” എന്നിവയുടെ രചനയ്ക്കു ശേഷമാണ്‌ ഫെലിസുമായി കാഫ്കെ അടുപ്പത്തിലാവുന്നത്‌. വിശ്വസനീയനായ ഒരു ഭര്‍ത്താ വാണ്‌ കാഫ്കെയെന്ന്‌ ആദ്യമേതന്നെ ഫെലിസ്‌ തിരിച്ചറിഞ്ഞിരുന്നു. വിവാഹം കഴിക്കുന്നതും കുട്ടികളെ സൃഷ്ടിച്ച യാതൊരു സുരക്ഷിതവുമില്ലാത്ത ഈ ലോകത്ത്‌ വളര്‍ത്തുന്നതും സാധ്യമല്ലെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതായത്‌ “വിവാഹത്തിലൂടെ ഈ ശത്രു ലോകത്തിലേക്ക്‌ എന്തിന്‌ കുറെ മനുഷ്യജീവികളെ സൃഷടിച്ചുകൊണ്ടുവരണം എന്ന്‌ ഉത്കണ്ഠപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വ ത്തിന്‌ ഉടമയായി കാഫ്കെ മാറുന്നു. തുടര്‍ന്ന്‌ “വിചാരണ എന്ന നോവലെഴു താന്‍ ആരംഭിക്കുന്ന കാലത്താണ്‌ ഫെലിസിനെ കൂട്ടി ബ്രോഡിന്റെ അടുത്തേക്ക്‌ കയറി ചെല്ലുന്നതും ജീവിതം ഏല്പിച്ച ്രഹരമെന്നോണം അവിടെ വച്ച്‌ രക്തം ഛര്‍ദ്ദിക്കുന്നതും. വിളിച്ചു വരുത്തിയ ഒരത്യാഹിതം പോലുണ്ടായ ആ ദുരന്തമുഖ 166 ത്തുനിന്ന്‌ ഫെലിസ്‌ വേഗം രക്ഷപ്പെടുന്നു. ക്ഷയരോഗിയാണെന്ന്‌ തിരിച്ചറിയുന്ന അയാള്‍ക്ക്‌ ആശ്വാസമായി വീണ്ടും ബ്രോഡ്‌ ജീവിതം തുടരുന്നു. ഫെലിസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരനുഗ്രഹമായിരുന്നു “തന്റെ രക്തം ഛര്‍ദ്ദിക്കല്‍” എന്ന്‌ പില്‍ക്കാലത്ത്‌ കാഫ്കെ രേഖപ്പെടുത്തുന്നു””. മനഃശാസ്ത്രപരമായി നോക്കു മ്പോള്‍ ഭീകരതയെയും ഏകാന്തതയെയും അനിശ്ചിതത്വത്തേയും കുടെക്കൂട്ടുന്ന കൃതഘ്നനായ വ്യക്തിത്വത്തിനുടമയായി കാഫ്കെ മാറുന്നു. ഈ സംഭവത്തിനു ശേഷം ഇരുപതുകാരിയായ ഡോറയുമായി പരിചയത്തിലാകുന്നു. ഹീബ്രു ഭാഷ യില്‍ പരിജ്ഞാനമുള്ള ഡോറയുമായുള്ള വിവാഹം, അസ്വസ്ഥനായ ഒരു മനു ഷ്യന്‍ ഏറെ നാളായി അലഞ്ഞു തിരിഞ്ഞ്‌ നടന്ന്‌ ഒരാശ്വാസകേന്ദ്രം കണ്ടപോലെ ആയിരുന്നു. എന്നാല്‍ വിധി ഒരു കോമാളിയെപ്പോലെ അയാളെ വേട്ടയാടി. ശ്വാസകോശവും ശ്വാസനാളവും തകര്‍ന്ന്‌ മരണത്തിനു മുന്നില്‍ വിചാരണയ്ക്ക്‌ ഹാജരാക്കപ്പെട്ട കുറ്റവാളിയെപ്പോലെ ആശുപത്രി കിടക്കയില്‍ കാഫ്കെ കിടന്നു. ആ രോഗശയ്യയില്‍ എഴുതിയ രചനയാണ്‌ “വിശക്കുന്ന കലാകാരന്‍” എന്ന കഥ. ലോകം കണ്ട അനശ്വരനായ എഴുത്തുകാരന്‍ തികഞ്ഞ നിസ്സഹായതയോടെ മര ണത്തിനുവേണ്ടി ഡോകടറോട്‌ യാചിച്ചു കിടക്കുന്ന ആ നിസ്സഹായാവസ്ഥ വിധി നല്‍കിയ ക്രൂരവിനോദത്തിന്‌ അപ്പുറം മറ്റൊന്നുമായിരുന്നില്ലെന്ന്‌ അപ്പന്‍ അഭിപ്രാ യപ്പെടുന്നു. കാഫ്കെയെ ബാഹ്യമായും, ആഭ്യന്തരമായും മഥിച്ചിരുന്ന വികാരം ഭയമാ യിരുന്നു. ആ വികാരം ബാല്യയയവ്ൃനങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകളെ അസ്വ സ്തപ്പെടുത്തി. ബാല്യത്തില്‍ ഒരു ദിവസം സ്വപ്നംകണ്ട്‌ പേടിച്ച്‌ ഉണര്‍ന്ന്‌ വെള്ളത്തിനുവേണ്ടി കരഞ്ഞപ്പോള്‍ അച്ഛന്‌ ശല്യമായതിന്റെ പേരില്‍ രാത്രി മുഴു വനും മുറിയ്ക്ക്‌ പുറത്ത്‌ ഒറ്റയ്ക്ക്‌ കഴിയേണ്ടിവന്നു. പില്‍ക്കാലത്ത്‌ ഒരു പ്രേതകഥ പോലെ കാഫ്കെയുടെ മനസ്സിനെ അത്‌ കീഴ്പ്പെടുത്തി. ഒരു കാരണവുമില്ലാതെ, യുക്തിയ്ക്ക്‌ നിരക്കാത്തമട്ടില്‍ തന്റെ അസ്തിത്വത്തെ ഭീഷണിപ്പെടുത്തുന്ന ആശയം എഴുത്തുകാരനായ കാഫ്കെയുടെ ചിന്തകളെ സമഗ്രമായി പിടികൂടുന്നു; 167 ഒരു ശ്രതുലോകത്തില്‍ അകപ്പെട്ടവന്റെ വിഷാദബോധമാണ്‌ അയാള്‍ സൃഷടിക്കു ന്നത്‌. എതിര്‍ക്കാനുള്ള ശക്തി ഇല്ലാത്തതുകൊണ്ട്‌ മാശ്രമാണ്‌ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറിയത്‌. നിരുപദ്രവകാരിയായി ജീവിക്കുന്നതാണ്‌ ഈ ലോകത്തെ ഏറ്റവും വലിയ തെറ്റെന്ന്‌ കാഫ്കെ തിരിച്ചറിയുന്നു. ഈ ലോകം ഒരു ശത്രുരാജ്യമാണെന്ന്‌ കാഫ്കെ വിശ്വസിക്കുന്നു. “പിതാവിനുള്ള കത്തു കളിലും ‘മില്‍നയ്ക്കുള്ള കത്തുകളിലും തന്റെ മനസ്സിനെ ഭരിച്ച വികാരങ്ങളും പീഡിതമായ ഹൃദയത്തിന്റെ വ്യഥകളും വിവരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ കാഫ്കെയുടെ കത്തുകളും ഡയറിക്കുറിപ്പുകളും പഠിയ്ക്കാതെ അദ്ദേഹത്തിന്റെ സാഹിത്യലോകത്തേക്ക്‌ നേരിട്ടു കടന്നുചെല്ലുന്നവര്‍ക്ക്‌ കാഫ്ക്കേ മുന്നോട്ടുവ യ്ക്കുന്ന ആശയലോകത്തെ പൂര്‍ണ്ണമായും തിരിച്ചറിയുക ്രയാസമായിരിക്കും. ശൈലി പ്രശ്നങ്ങള്‍, ആവിഷ്കരണ കശലത്തിന്റെ പ്രശ്നങ്ങള്‍, അസാധ്യമാ യൊരു ലോകത്ത്‌ എങ്ങനെ ജീവിക്കണമെന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം “മില്‍ന യ്ക്കുള്ള കത്തുകളി'ല്‍ നിന്ന്‌ വ്യക്തമാണ്‌. സമുന്നതമായ ആനന്ദവും ക്രൂരമായ ഏകാന്തതയും ആത്മദു:ഖങ്ങളും ചേര്‍ന്നൊഴുകുന്ന ഒരു പുഴപോലെയാണ്‌ ഈ ഡയറിക്കുറിപ്പുകളും കത്തുകളും. 4.1.4, രൂപാന്തരീകരണം (Metemorphosis) ഇരുപതാംനൂറ്റാണ്ടിലെ വിഖ്യാത ജര്‍മ്മന്‍ സാഹിതൃകാരനായ ഗ്രാന്‍സ്‌ കാഫ്കെയുടെ ഏറ്റവും അറിയപ്പെടുന്ന രചനകളിലൊന്നാണ്‌ “രൂപാന്തരീകരണം” (metemorphos്ട). അച്ഛനമ്മമാരോടും സഹോദരിമാരോടൊപ്പവും ജീവിച്ചിരുന്ന ഗ്രിഗര്‍സാംസ എന്ന സെയില്‍സ്‌. റ്രെപസെന്റിറ്റീവ്‌ ഒരു പ്രഭാതത്തില്‍ അസ്വസ്ഥ മായ സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ അയാള്‍ ഒരു കീടമായി മാറുന്നതാണ്‌ കഥ യുടെ തുടക്കം. വീര്‍ത്തു വിലക്ഷണമായ വയറും നേര്‍ത്ത കാലുകളുമുള്ള തന്റെ വൃത്തികെട്ട രൂപം, കിടക്കയില്‍ കിടന്നുകൊണ്ടു തല ഉയര്‍ത്തി നോക്കിയ അയാള്‍ക്കു കാണാന്‍ കഴിഞ്ഞു. ഈ ക്രൂരമായ രൂപപരിണാമം കൂരവും മറ്റുള്ള 168 വരില്‍ നിന്ന്‌ അയാളെ അകറ്റിയെങ്കിലും പുതിയ രൂപത്തിലും അയാള്‍ക്കുള്ളില്‍ മനുഷ്യചേതന കുടികൊള്ളുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ആരും തിരിച്ചറിയു ന്നില്ല. മറ്റുള്ളവര്‍ മുറിയില്‍ വരുമ്പോള്‍ അവരെ ഭയപ്പെടുത്താതിരിക്കാനായി മറ ഞ്ഞിരിക്കുകയാണ്‌ കീടം ചെയ്തിരുന്നത്‌. രണ്ടുമാസം കഴിഞ്ഞ്‌ ഒരു ദിവസം ഗ്രീഗറിന്‌ ഇഴഞ്ഞുനടക്കാന്‍ കൂടുതല്‍ ഇടാകിട്ടാനായി മുറിയ്ക്കുള്ളിലെ സാധന ങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു. സഹോദരി അമ്മയുടെ സഹായം കൂടി തേടി. മുറി യില്‍ ഗ്രിഗറിനെ കണ്ട്‌ അമ്മയ്ക്ക്‌ ബോധക്ഷയമുണ്ടായി. സഹോദരി അമ്മയുടെ മരുന്നന്വേഷിയ്ക്കുന്നത്‌ കണ്ട്‌ ഗ്രിഗറും മുറിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയത്‌ കണ്ട അച്ഛന്‍ ഗ്രിഗറിനെ കയ്യിലിരുന്ന “ആപ്പിള്‍ കൊണ്ടെറിഞ്ഞു”. ഗ്രിഗറിനെ മുറി യില്‍ കയറ്റി വാതില്‍ അടച്ചു. തുടക്കത്തില്‍ സഹതാപത്തോടെ ഗ്രിഗറിനെ കണ്ട സഹോദരിപോലും ക്രൂരമായി പെരുമാറാന്‍ തുടങ്ങുന്നു. വീട്ടില്‍ സംഭവിച്ച ഈ മാറ്റം കാരണം വീട്ടുവേലക്കാരികള്‍ വീട വിട്ടു പോയി. ഗ്രിഗറിന്റെ രൂപമാറ്റം അവ ഗണനയായി കണ്ട കുടുംബം അയാളെ മുറിയില്‍ അടച്ചിടുകയും ഭക്ഷണം വല്ലപ്പോഴും മുറിയില്‍ തള്ളിവച്ചുകൊടുക്കുകയും ചെയ്തു. ആദ്യം ഭക്ഷണം കഴി ക്കുകയും പിന്നീട്‌ ഗ്രിഗര്‍ ഭക്ഷണം കഴിക്കാതാവുകയും ചെയ്യുന്നു. ആപ്പിളിന്റെ ഏറുകൊണ്ട മുറിവും ഭക്ഷണത്തോടുള്ള അവഗണനയും അയാളെ കൂടുതല്‍ ക്ഷീണിതനാക്കി. മുറി വൃത്തിയാക്കാന്‍ ചെന്ന വീട്ടുജോലിക്കാരി ഗ്രിഗറിന്റെ ജഡം കാണുകയും, വീട്ടുകാര്‍ ആവശ്യപ്പെടാതെ തന്നെ അവള്‍ അതിനെ പുറത്തു കളയുകയും ചെയ്തു. ഈ പ്രവൃത്തി വീട്ടുകാര്‍ക്ക്‌ സന്തോഷവും ആശ്വാസവു മായി മാറി. വായനക്കാരെയും വിമര്‍ശകരെയും ലക്ഷ്യമാക്കാതെ തനിക്കുവേണ്ടി മാത്രം രചനയിലേര്‍പ്പെട്ട എഴുത്തുകാരനാണ്‌ കാഫ്കെ. അതുകൊണ്ട്‌ തന്നെ തന്റെ ഇഷ്ടവികാരങ്ങളായ ഏകാന്തത, ഭയം, ഒറ്റപ്പ9ല്‍ എന്നിവയാണ്‌ ഈ രചന 169 യിലൂടെ നാം പരിചയപ്പെടുന്നത്‌. അതുകൊണ്ടാണ്‌ “എഴുത്തുകാരന്‍ സൃഷ്ടി ക്കുന്ന ഗര്‍ഭഗൃഹമായ മുകതയെ അഭിമുഖീകരിക്കുമ്പോള്‍ സ്വാഭാവികമായി സൃഷ്ടിച്ചുപോന്ന സ്വപ്നതുല്യമായ വിചിത്രലോകമാണ്‌ അദ്ദേഹത്തിന്റെ കഥ കളും നോവലുകളുമെന്ന്‌ അപ്പന്‍ നിരൂപിക്കുന്നത്‌'.”” ഗ്രിഗര്‍സാംസ എന്ന ചെറുപ്പ ക്കാരന്‍ സ്വപ്നാനന്തരം ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ താനൊരു ഷഡ്പദമായി മാറിയിരിക്കുന്നതായി സങ്കല്പിക്കാന്‍ കഴിയുന്നത്‌ തന്റെ ബാല്യത്തിലെ ഒരു സ്വപ്നത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്ന്‌ വെള്ളത്തിനുവേണ്ടി കേണതും തുടര്‍ന്ന്‌ അച്ഛന്റെ ശിക്ഷയുമല്ലാതെ മറ്റൊന്നല്ല. മറ്റുള്ളവരില്‍ നിന്ന്‌ താന്‍ ഒറ്റപ്പെട്ടിരിക്കുന്നു വെന്ന തോന്നലാണ്‌, വീര്‍ത്ത്‌ വിലക്ഷണമായ വയറും നേര്‍ത്ത കാലുകളുമായി രൂപാന്തരണം സംഭവിച്ച ്രിഗറിന്റെ തോന്നലുകള്‍. ഈ ഒരവസ്ഥാമാറ്റത്തില്‍ ഹൃദയഭാരംകൊണ്ട്‌ ഉറങ്ങാനാവാത്ത രാത്രി ഗ്രിഗറിനെ മരണത്തിലേക്ക്‌ നയിച്ചു. തികവാര്‍ന്ന ശൈലിയില്‍ നിസ്സംഗതയോടെ സ്വന്തം കഥ ശ്രിഗറിലൂടെ കോറിവ യ്ക്കുമ്പോള്‍ സ്വാനുഭവത്തിന്റെ രൂപാന്തരീകരണം മാത്രമാണ്‌ അതെന്ന്‌ കാഫ്കെ വിശ്വസിക്കുന്നു. ആസ്വാദകന്റെ ഹൃദയത്തില്‍ ഇടിമിന്നല്‍ വീഴ്ത്തുന്ന ഗ്രിഗറിന്റെ വികാരങ്ങള്‍, കുടുംബാംഗങ്ങളുടെ സ്വാഭാവിക ഭാവങ്ങള്‍ ഇവയെല്ലാം അസംഭവ്യ മെങ്കിലും സ്വാഭാവികതയോടെയാണ്‌ രചനയിലവതരിപ്പിക്കുന്നത്‌. ഇവിടെ സാധാ രണക്കാരായ വായനക്കാരുടെ ആസ്വാദന ശേഷിയെ വെല്ലുവിളിക്കുകയാണ്‌ “രൂപാ ന്തരീകരണം. ചുറ്റുപാടുകളുമായി ഇണങ്ങിപ്പോകാനാവാത്ത മട്ടില്‍ രൂപഭേദം സംഭവിച്ച ഒരു ജീവിതാവസ്ഥയുടെ കഥ പറയുമ്പോഴും താനൊരു കലാകാരനാ ണെന്ന ബോധം വെളിപ്പെടുത്തുന്നുണ്ട. ജീവിതം ഫാന്റസിയും യാഥാര്‍ത്ഥ്യവും കലര്‍ന്നൊഴുകുന്ന ഒരു നദിപോലെയാണെന്ന്‌ സങ്കല്പിക്കുന്ന കലാപരമായ ആവിഷ്ക്കാരമാണിത്‌. ഓരോ പുലരിയെയും പുന:സ്യഷ്ടിക്കുന്ന ലോകത്തിന്റെ അന്തര്‍ധാരയില്‍ നിന്ന്‌ രൂപംകൊണ്ട കഥയാണ്‌ “രൂപാന്തരീകരണം”. ഈ കൃതി അപ്പനെ ആകര്‍ഷിക്കാനുള്ള കാരണം ആധുനികതയുടെ മുഖമുഗ്രയായ ഏകാ ന്തത, അന്യതാബോധം എന്നീ ഘടകങ്ങള്‍ ഇതില്‍ വിഷയമാകുന്നതിനാലാണ്‌. 170 കഥാപാത്രം അനുഭവിക്കുന്ന അന്ത:സംഘര്‍ഷം വിമര്‍ശകനിലേക്കും വന്നു ചേരു കയും കൃതിയുടെ ആസ്വാദ്യത ഇഴമുറിയാതെ വായനക്കാരനിലേക്ക്‌ എത്തി ക്കാനും വിമര്‍ശകനായ അപ്പന്‌ കഴിയുന്നു. 4.1.2 അമേരിക്ക കാഫ്കെയുടെ രചനകളില്‍ ഏറ്റവും ്രസാദപൂര്‍ണ്ണമായ ഒന്നാണ്‌ അമേ രിക്ക - വിചാരണ, ദുര്‍ഗം എന്നീ നോവലുകളെ അപേക്ഷിച്ച്‌ ലളിതമായ അവതര ണമാണ്‌ ഇതില്‍ സ്വീകരിച്ചിട്ടുളളത്‌. സംഭവങ്ങളുടെയും ചെയ്തികളുടെയും ബാഹുല്യം ഈ കൃതിയില്‍ കാണാന്‍ കഴിയും. ഏകാന്തതയും അനാഥത്വവുമാ ണിതിലെയും ര്രമേയം. വേലക്കാരിയുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി അവളു മായി അവിഹിതബന്ധം പുലര്‍ത്തിയതിന്‌ ശിക്ഷയായി അച്ഛനമ്മമാര്‍ അമേരി ക്കയ്ക്ക്‌ കയറ്റി അയച്ച കാള്‍ റോസ്മാന്‍ എന്ന പയ്യന്റെ കഥയാണ്‌ “അമേരിക്ക. അപരിചിതമായ ഒരു സ്ഥലത്ത്‌ എത്തിപ്പെട്ട കാള്‍ മിത്രങ്ങളാലും ശ്രരുക്കളാലും വഞ്ചിക്കപ്പെട്ട അടിക്കടി അധ:പതിക്കുകയാണുണ്ടായത്‌. കഥാനായകനായ കാള്‍ അമ്മാവനോടൊപ്പം അമേരിക്കയില്‍ കുടിയേറിത്താമസിക്കുന്നു. കോടീശ്വരനായ അമ്മാവന്‍ കാള്‍ന്റെ വിദ്യാഭ്യാസത്തിന്‌ സാകര്യമൊരുക്കുന്നു. അവിടെ പൊളളുണ്ടര്‍ എന്ന ധനികനായ വ്യക്തിയെ അമ്മാവന്‍ പരിചയപ്പെടുത്തുന്നു. അയാളുടെ വീട്ടില്‍ വച്ച്‌ ക്ലാര എന്ന പെണ്‍കുട്ടിയെ കാണുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ആ സംഭവം പിടിക്കപ്പെട്ടതോടെ കാള്‍ അവിടെ നിന്നും സ്വന്തം നിലയ്ക്ക്‌ രക്ഷപ്പെടുന്നു. പിന്നീട്‌ റോബിന്‍സന്‍, ദല മാര്‍ഷെ എന്നീ നാടുതെണ്ടികളെ കണ്ടുമുട്ടുന്നു. അവരോടൊപ്പം അലയാന്‍ കാള്‍നെ അവര്‍ പ്രേരിപ്പിക്കുന്നു. തൊഴിലന്വേഷകരായ അവര്‍ക്ക്‌ ഒരു ഹോട്ടലില്‍ ജോലി കിട്ടുന്നു. അവിടെ അസൂയാലുക്കളായ തൊഴിലാളികളുടെ ഗൂഡാലോചന യില്‍ കാള്‍ ചതിയ്ക്കപ്പെടുന്നു. ഈ സംഭവത്തില്‍ നിന്നും റോബിന്‍സനും ദല മാര്‍ഷെയും വ്യാജസുഹൃത്തുക്കളാണെന്ന്‌ മനസ്സിലാവുന്നു. ദലെമാര്‍ഷെ, 171 റോബിന്‍സണ്‍ എന്നിവരുടെ വനിതാ സുഹൃത്തായ ബ്രുണെല്‍ഡെയുമായുണ്ടായ അടുപ്പത്തില്‍ നിന്നും കാള്‍ രക്ഷപ്പെടുന്നു. തുടര്‍ന്ന്‌ അയാള്‍ അവിടെ നിന്നും സ്ഥലം വിടുകയും ഒക്ലഹോമിലെ നേച്ചര്‍ തിയ്യറ്ററില്‍ അംഗമാവുകയും ചെയ്യുന്നു. ഈ പുതിയ സങ്കേതം അതിരുകളില്ലാത്ത സന്തോഷവും സുഖവും ധനവും കാള്‍ ന്‌ ലഭ്യമാക്കി. കാഫ്കെയുടെ സാഹിത്യലോകത്തിലെ ലളിതമായ നോവലാണ്‌ “അമേ രിക്ക്‌. ചെറുപ്പകാലത്ത്‌ അദ്ദേഹത്തെ സ്വാധീനിച്ച ഡിക്കന്‍സിന്റെ ഭാവനാലോക ത്തിന്റെ ശ്രമം ഈ നോവലില്‍ കാണാമെന്നല്ലാതെ ജിവിതം എന്ന മഹാരഹസ്യ ത്തിന്റെ ഉള്ളറകളിലേക്കിറങ്ങി ചെല്ലാന്‍ കാഫ്ശകെയ്ക്ക്‌ കഴിഞ്ഞില്ല. ഒരിക്കലും “അമേരിക്ക” കണ്ടിട്ടില്ലാത്ത ഒരുവന്റെ സങ്കല്പമാണ്‌ ഈ നോവല്‍ എന്നതവിശ്വ സനീയം. അത്രമാത്രം അസാധാരണമായ സൃഷ്ടിവൈഭവം ഈ നോവലിന്റെ സവിശേഷതയാണ്‌. രഹസ്യാത്മക ജീവിതത്തിന്റെ സൂചനയായി കാള്‍ എന്ന കഥാപാത്രം മാറുന്നു. ഏകാകിയായ മനുഷ്യന്റെ സ്വാര്‍ത്ഥബോധവും ഹൃദയ വ്യഥയും കലയുടെ മാന്ത്രികവിദ്യയിലൂടെ ആവിഷ്ക്കരിക്കുകയാണ്‌ കാഫ്കെ. ഏകാന്തതയും അനാഥത്വത്തിന്റെ ഭീകരതയുമാണ്‌ “അമേരിക്കയിലും കാഫ്കെ ദര്‍ശിക്കുന്നത്‌. വളരെ ചെറുപ്പിത്തില്‍ത്തന്നെ പെണ്‍ സുഹ്യത്തിനാല്‍ വശീകരിക്കപ്പെട്ട കാള്‍ റോസ്മാന്‍ എന്ന കഥാപാത്രത്തിന്റെ അവതരണം സൂക്ഷമ മായി നോക്കിയാല്‍ കാഫ്കെയുടെ ബാല്യം തന്നെയാണ്‌ അതായത്‌ അച്ഛനമ്മമാര്‍ ഉണ്ടായിരുന്നിട്ടും അരക്ഷിതമായ ജീവിത ചുറ്റുപാടുകളാല്‍ നിര്‍മ്മിയ്ക്കപ്പെട്ട ഭീക രാന്തരീക്ഷം കാഫ്കെയിലെ വ്യക്തിപ്രഭാവത്തെ ചെറുതായൊന്നുമല്ല സ്വാധീനി ച്ചത്‌, ജീവിതത്തിന്റെ ത്രാസ്‌ തെറ്റിയ സന്ദര്‍ഭത്തിലെല്ലാം ബ്രോഡിന്റെ സൌഹൃദം കാഫ്കെയെ നേര്‍വഴിയ്ക്ക്‌ നയിച്ചു. എന്നാല്‍ നാടുകടത്തപ്പെട്ട കാള്‍ കുടിയേറ്റ ക്കാരനായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സൌഹൃദ ത്തിന്റെ ചതിക്കുഴികള്‍ അയാളെ പിന്തുടര്‍ന്നു. സ്വാനുഭവങ്ങളുടെ പ്രകാശിത 172 രൂപമായി സാഹിതൃത്തില്‍ എഴുത്തുകാരന്റെ ആത്മാംശം പ്രകടമാകുന്നത്‌ സ്വാഭാ വികമാണെങ്കിലും കാഫ്കെയുടെ രചനകളില്‍ ആ “അനുഭവങ്ങള്‍” തീവവതയോടെ മിഴിച്ചു നില്‍ക്കുന്നു. ഒറ്റപ്പെട്ട മനുഷ്യന്‍ ആത്മാവിലാവിഷീക്കരിക്കുന്ന വിഷാദഭാരവും അവന്റെ മനസ്സിനെ ഗ്രസിച്ചിരിക്കുന്ന ഉത്കണ്ഠയും GIAO അനാവരണം ചെയ്യുന്നു. 4.1.3 വിചാരണ (Trial) ബാങ്കു ഓഫീസറായ ജോസഫ്‌ കെ ഒരു ദിവസം കാലത്ത്‌ സ്വന്തം കിടക്ക യില്‍ വച്ച്‌ അറസ്റ്റിലാവുന്നു. അയാള്‍ എന്ത്‌ കുറ്റമാണ്‌ ചെയ്തതെന്ന്‌ അയാള്‍ക്ക റിയില്ല. അറസ്റ്റ്‌ ചെയ്യാന്‍ വന്നവര്‍ക്കും കുറ്റമെന്താണെന്നറിയില്ല, അറസ്റ്റിലാണ്‌. അത്ര തന്നെ, എന്നാല്‍ തന്റെ ദൈനംദിനജീവിതം നയിക്കുന്നതില്‍ യാതൊരു തട സ്പവുമില്ല. അതിനെ ഗരവത്തിലെടുക്കാന്‍ പോയതാണ്‌ അയാള്‍ വിന്നീട്‌ ചെയ്ത തെറ്റ്‌. അയാള്‍ തന്റെ ജീവിതത്തിലെ സാധാരണ ഒരു പ്രവൃത്തിയോ ചേഷ്ടയോകൊണ്ട്‌ അതിനെ മറിക്കടക്കാനാവുമായിരുന്നു. പകരം അയാള്‍ സ്വയം വിചാരണയ്ക്ക്‌ വിധേയനാവുകയാണ്‌. വിപുലവും അടഞ്ഞതും തലതിരിക്കു ന്നതും അനന്തമറ്റതുമായ ഒരു പ്രിയയ്ക്ക്‌ അയാള്‍ വഴങ്ങിക്കൊടുക്കുകയാണ്‌. തന്നെ സഹായിക്കാന്‍ എത്തുന്നവരെതന്നെ, സംശയിക്കേണ്ടുന്ന സ്വഭാവക്കാരായി അവര്‍ മാറുന്നു. സ്വന്തം പ്രാധാന്യത്തെ പെരുപ്പിച്ച്‌ കാട്ടുന്ന വക്കീലന്മാര്‍, മൂന്നാം കിട പെയിന്റര്‍മാര്‍ എന്നിവരാണ്‌ അവരില്‍ ചിലര്‍. പക്ഷേ അയാളുടെ കേസ്‌ മുന്നോട്ട പോകുന്നതേയില്ല. വിചാരണയ്ക്കായി അയാള്‍ ഒരിക്കല്‍പോലും ജഡ്ജിയുടെ മുന്നില്‍ എത്തുന്നില്ല. നിയമ വ്യവസ്ഥയുടെ മുന്നില്‍ ചുറ്റിക്കറങ്ങുക യാണയാള്‍. വൈദികനുമായി ഭദ്രാസനപ്പള്ളിയില്‍ വച്ചു നടക്കുന്ന സംഭാഷണം പോലും അയാള്‍ക്കാശ്വാസം നല്‍കുന്നില്ല, അയാള്‍ക്കൊന്നും വെളിപ്പെട്ടു കിട്ടു ന്നില്ല. ഒടുവില്‍ തന്റെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്ന്‌ രണ്ടുപേര്‍ അയാളെ വിളിച്ചിറക്കിക്കൊണ്ടു പോകുന്നു. നഗരത്തിന്‌ പുറത്ത്‌ ഒരു കല്ലുവെട്ടുകുഴിയില്‍ 173 വച്ച്‌ അവര്‍ തന്നെ കുത്തിക്കൊല്ലുന്നതിന്‌ അയാള്‍ വഴങ്ങിക്കൊടുക്കുന്നു. ഒരു വട്ടിയെപ്പോലെയാണ്‌ താന്‍ ചത്തതെന്ന നാണക്കേട്‌ മാത്രം ബാക്കി വയ്ക്കാന യാള്‍ക്കുണ്ടായിരുന്നുളളു. ഈ നോവല്‍ സുഖമായി വായിച്ചുപോകാവുന്ന ഒന്നല്ല, നിയതമല്ലാത്ത ചിഹ്നം, ചുറ്റിച്ചുഴലുന്നതുപോലെയുള്ള വാക്ൃഘടന ഇവയ്ക്കിടയിലൂടെ കാലുറ യ്ക്കാതെ കടന്നുപോകുന്ന വായനക്കാരനു തന്റെ വഴി തെളിക്കുന്നത്‌ കഥാപാത്ര ചേഷ്ടകളാണ്‌. മിക്കപ്പോഴുമവര്‍ സജീവവും ്രവചനാത്മകവും രസകരവുമാണ്‌. പക്ഷേ ജോസഫ്‌ കെ അതിലും ഒരു പരാജയമാണെന്നത്‌ വാസ്തവം. അയാള്‍ ജഡ്രപകൃതിയാണ്‌. അതുകൊണ്ടുതന്നെ സ്വന്തംമരണമെന്ന അന്ത്യകര്‍മ്മം പോലും മറ്റുള്ളവര്‍ ചെയ്തുതരാന്‍ കാത്തുകിടക്കുകയാണയാള്‍. അഭിമാനിയായ അയാളില്‍ ഉത്കണറഠയുണ്ടാകുന്നത്‌, സ്വന്തം മോചനത്തിന്‌ വഴി തുറക്കുന്ന ഒരു ചുവടുവയ്പിനുപോലും ത്രാണിയില്ലാതെ നില്‍ക്കുന്നതിനാലാണ്‌. ശരീരം മരവിച്ച ഒരാളാണെങ്കിൽപോലും ആ പരാജയവും വിലക്ഷണവും വിഫലവുമായ അയാ ളുടെ ജീവിതം അന്യര്‍ കണ്ടുനില്‍ക്കുന്നുവെന്നതാണ്‌ മറ്റൊരുചിന്താപരമായ ഘടകം. നിത്യവും ജീവിതത്തില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥയങ്ങളുടെ പ്രതീകമായി മാറുന്നു വിചാരണയെന്ന നോവല്‍. കലയുടെയും സൃഷ്ടിയുടെയും കാര്യത്തില്‍ “അമേരിക്ക്‌ എന്ന നോവ ലില്‍ നിന്നും ബഹുദൂരം അകന്നു നില്‍ക്കുന്ന കൃതിയാണ്‌ “വിചാരണ”. ഏറെ നാളത്തെ ഏകാന്തവാസം അനുഭവിച്ചാണ്‌ കാഫ്കെ വിചാരണയെഴുതിയത്‌. വള രെയധികം പരിശ്രമവും ധ്യാനവുമുണ്ട്‌ ഈ സൃഷ്ടിയില്‍. ജോസഫ്‌ കെ. എന്ന ഒറ്റപ്പെട്ട മനുഷ്യന്‍ അനുഭവിക്കുന്ന വിഷാദഭാരവും അവനെ ഗ്രസിക്കുന്ന കഠിന മായ ഉത്കണ്ഠയുമാണ്‌ ഈ നോവലിന്റെ സവിശേഷത. “ഒരു പേടിസ്വപ്നത്തെ അനുസ്മരിപ്പിക്കുന്ന ജോസഫ്‌ കെ. യുടെ ജീവിതം യഥാര്‍ത്ഥമായ വര്‍ണ്ണനയി ലൂടെ ഏത്‌ ഹൃദയത്തിലും തീക്ഷ്ണമായ ആകുലത സൃഷ്ടിക്കും വിധമാണ്‌ 174 കാഫ്്‌കെ വര്‍ണ്ണിക്കുന്നത്‌.” വിചാരണ എന്ന നോവലിലെ ജോസ്ഫ്‌ കെ നേരി ടുന്ന അറസ്ററ്‌ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്നവന്റെ ്രതിനിധാനമായി കാണാം. ഏകാന്തതയെ ഇഷടപ്പെട്ടിരുന്ന കാഫ്കെയുടെ ജീവിതം സാങ്കല്പിക മായി അവതരിപ്പിക്കാന്‍ ശ്രമിച്ചതാവാം. ക്ഷയരോഗബാധിതനായി അവശനായ അദ്ദേഹം മരണത്തിനുവേണ്ടി യാചിക്കുന്ന ഘട്ടത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ കുറി പ്പുകളില്‍ പറയുന്നുണ്ട്‌. ഇവിടെ രോഗം, വിഷാദം, ഉത്കണ്ഠ എന്നിവ വിചാരണ യായി അവതരിപ്പിക്കുവാനുള്ള ശ്രമമാണ്‌. മനസ്സില്‍ നടക്കുന്ന വിചാരണയാണവ. കാരണം ഒരിക്കല്‍പ്പോലും ന്യായാധിപനെ കാണുന്നില്ല. കോടതിയിലേക്ക്‌ എത്തി പ്പെടാനാകുന്നില്ല എന്നീ സൂചനകള്‍ നോവലില്‍ ഉണ്ട്‌. സമൂഹവുമായി ബന്ധമു ളളവര്‍ക്ക്‌ ജീവിതത്തിലെ ദുരനുഭവങ്ങള്‍ മറ്റുള്ളവരോട്‌ പങ്കുവച്ച ആശ്വസം കണ്ടെത്താന്‍ കഴിയും. അതില്ലാത്തവര്‍ക്ക്‌ സ്വയം കടിച്ചമര്‍ത്താനേ കഴിയൂ. ആ ഒരവസ്ഥയില്‍ അതിനെ മറികടക്കാനുള്ള ഉപാധിയായി അദ്ദേഹം രചനകളെ ആസ്വദിച്ചു. അതിനാലാണ്‌ രചനകളിലെല്ലാം ജീവിതത്തിന്റെ അര്‍ത്ഥശൂന്യത കളും ഏകാന്തതയും അനിശ്ചിതത്വവും കടന്നു വരുന്നത്‌. അതുപോലെ തന്നെ രചനകളില്‍ കീര്‍ക്കെഗോറിന്റെയും ഹൈഡഗ്ഗഗിന്റെയും ജീവിത ദര്‍ശനങ്ങളുടെ സ്വാധീനവുമുണ്ട്‌. ആദ്യകാലത്ത്‌ കീര്‍ക്കെഗോറിന്റെ ദര്‍ശനങ്ങളാണ്‌ അദ്ദേ ഹത്തെ സ്വാധിീനിച്ചിരുന്നത്‌. “വൈരുദ്ധ്യങ്ങളുടെ ഈ ഇരുണ്ട ലോകത്തില്‍ മനു ഷ്യന്‍ മാലികമായും ഒറ്റപ്പെട്ടവനാണെന്നും ഉത്കണ്ഠയും ഭയവും അവന്റെ അസ്തിത്വത്തെ പീഡിപ്പിക്കുകയാണെന്നുമുള്ള ദാര്‍ശനിക ചിന്തയ്ക്ക്‌ കാഫ്കെ നല്‍കിയ ജീവിത ചിത്രമാണ്‌ വിചാരണ എന്ന നോവല്‍. മനുഷ്യന്‍ മരിയ്ക്കാനു ളളവനാകയാല്‍ വെറും ഉത്കണ്ഠയാണ്‌ മനുഷ്യജീവിതം എന്ന ഹൈഡഗറിന്റെ ദര്‍ശനത്തിന്റെ സ്വാധീനം വിചാരണയെ ദീപ്തമാക്കുന്നുണ്ട്‌. ചിന്തകനും കലാകാ രനുമായ കാഫ്കെ സൃഷ്ടിച്ച ആധുനിക സാരോപദേശ കഥയാണ്‌ വിചാരണ എന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു?.” ശത്രുലോകത്തിലേക്ക്‌ ഒരു പരിഗണനയുമി 175 ല്ലാതെ എറിയപ്പെട്ട ഏകാകിയായ മനുഷ്യന്റെ അവസ്ഥയാണ്‌ കാഫ്കെ വിചാര ണയില്‍ അവതരിപ്പിക്കുന്നത്‌. കാഫ്കെ മുഖംമൂടിയില്ലാതെ എന്ന അധ്യായത്തില്‍ അപ്പന്‍ Deprozട എന്ന വാക്കിന്റെ അര്‍ത്ഥതലം വിശദീകരിക്കുന്നുണ്ട. നിയമപരമായ നടപടിയെന്നോ, അന്യായമെന്നോ ആ വാക്കിനര്‍ത്ഥം പറയാവുന്നതാണ്‌. എന്നാല്‍ “വിചാരണ” എന്ന പേരിലാണ്‌ ഈ നോവല്‍ (്രസിദ്ധീകരിച്ചത്‌. “വിചാരണയുടെ വിശദീകര ണത്തിലേക്ക്‌ കടക്കുമ്പോള്‍ Deprozes agm വാക്കിന്‌ ജര്‍മ്മന്‍ ഭാഷയില്‍ ക്ഷയരോഗം എന്നര്‍ത്ഥമാണ്‌. അങ്ങനെ വരുമ്പോള്‍ “വിചാരണ ഒരു പ്രതിരൂപാ ത്മക നോവലാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. അതായത്‌ രോഗത്തെ ഒരു ശിക്ഷ യായിക്കണ്ട്‌ രോഗിയെ ആ ശിക്ഷയുടെ വസ്തുതകള്‍ നിരത്തിക്കൊണ്ടുള്ള വിചാ രണ നടത്തുന്ന അനുഭവം. ലോകത്തിന്റെ കഥയായി സങ്കല്‍പിച്ചാല്‍ കാഫ്കെ യുടെ ഉള്ളില്‍ തന്നെ നടക്കുന്ന ശരി തെറ്റുകളുടെ വിശകലനമാണ്‌ ജോസഫ്‌ കെ യിലൂടെ അവതരിപ്പിക്കുന്നതെന്ന്‌ കാണാം. ഒരു പക്ഷെ കെ. എന്ന ഇനീഷ്യല്‍ കാഫ്കെ എന്ന പേരിന്റെ ആദ്യാക്ഷരം കൂടിയാണല്ലോ. ഇതും തന്റെ തിക്താനുഭ വത്തിന്റെ സൂചനകള്‍ വ്യക്തമാക്കുന്നതാണ്‌. കുറ്റരഹിതവും അര്‍ത്ഥസമ്പൂര്‍ണ്ണവു മായ ഒരു ജീവിതത്തിനുവേണ്ടി ഒരു പുരുഷായുസ്സ്‌ മുഴുവന്‍ അലഞ്ഞുനടന്ന്‌ അര്‍ത്ഥരഹിതമായ മരണത്തിന്‌ മുന്നില്‍ നിസ്സഹായനായി (ഒരു പട്ടിയെപ്പോലെ) ജീവിച്ചതിന്‌ കാരണം ഒന്നില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ ആവര്‍ത്തിച്ച്‌ ചെയ്യുന്ന തെറ്റു കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായിട്ടാവണം. ഒരു വ്യവഹാര നിയമത്തിനും സങ്ക ല്പിക്കാന്‍ കഴിയാത്ത വിധം അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ വിചാരണയ്ക്ക്‌ കൊണ്ടുവന്ന കുറ്റ വാളി അതേ സമയം കുറ്റവിമുക്തനെപ്പോലെ ജയിലില്‍ പോകാതെ ന്പ്വന്തം വീട്ടിലും പരിസരത്തുമായി യഥേഷ്ടം ചുറ്റിത്തിരിയുന്നതും മറ്റൊരു ഭീതിനിറഞ്ഞ ജീവിതം അനുഭവിച്ച ഏകാകിയായ ജീവിതത്തെ വരച്ചുകാട്ടലാണ്‌. സാധാരണ ജീവിതം ജീവിക്കുന്ന ഒരാള്‍ക്ക്‌ താന്‍ ഒരു ജയിലിലാണെന്ന്‌ തോന്നുന്നില്ല. എന്നാല്‍ സ്വയം തിരിച്ചറിയുന്ന ഒരാള്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്‌ ഇവിടെ 176 വരച്ചു കാട്ടിന്നുത്‌. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുമ്പോള്‍ ഏതൊരു വ്യക്തിയും തന്റെ ചെയ്തികളെ സ്വന്തം മനസ്സാക്ഷിക്കോടതിയില്‍ വിചാരണ ചെയ്യുന്നത്‌ സ്വാഭാവികമാണല്ല്ോ. 4.1.4 ദുര്‍ഗം (Castle) 1926-ല്‍ ആണ്‌ കാഫ്കെയുടെ അവസാന കൃതിയായി “ദുര്‍ഗം” പ്രസിദ്ധീക രിക്കുന്നത്‌. കെ. എന്ന യുവാവാണ്‌ ഇതിലെ പ്രധാന കഥാപാത്രം. ദുര്‍ഗം സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ ഭൂമി സര്‍വ്വെ ചെയ്യാനുള്ള ഉത്തരവ്‌ കിട്ടി എത്തുന്ന യുവാവാണ്‌ കെ. ഗ്രാമത്തില്‍ നിന്ന്‌ നോക്കിയാല്‍ കാണാവുന്ന ദുര്‍ഗത്തിലെ അധികാരികളില്‍ നിന്നാണ്‌ ഉത്തരവ്‌ അയാള്‍ക്ക്‌ കിട്ടുന്നത്‌. എന്നാല്‍ കെ. യുടെ നിയമന ഉത്തരവ്‌ ഗ്രാമത്തിലെ അധികാരികള്‍ അംഗീകരിച്ചില്ല. തന്റെ നില അംഗീകരിച്ച്‌ കിട്ടാന്‍ കെ. തുടര്‍ന്ന്‌ നടത്തുന്ന ശ്രമങ്ങളെല്ലാം പാഴാവുന്നു. എല്ലാ വരും നിസ്സംഗതയോടെ അയാളോട്‌ പെരുമാറി. എന്നാല്‍ വളരെ വീറോടെ അയാള്‍ നേരിടുന്നുണ്ടെങ്കിലും വിജയിക്കാനാവുന്നില്ല, തന്റെ കാര്യത്തില്‍ തീരുമാ നമെടുക്കേണ്ടത്‌ “കലം” എന്ന ആളാണെന്നറിയുന്നു. പക്ഷേ അയാളെ കണ്ടെ ത്താന്‍ കെ. യ്ക്ക്‌ കഴിയുന്നില്ല. തന്റെ ശ്രമത്തില്‍ വലഞ്ഞ്‌ ഒടുവില്‍ കെ. മരി യ്ക്കുന്നു. ശവശരീരത്തിന്‌ ചുറ്റും ആളുകള്‍ കൂടി നില്‍ക്കെ ഗ്രാമത്തില്‍ താമസി ക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനം എത്തുന്നുവെന്ന്‌ പറഞ്ഞ്‌ നോവല്‍ അവസാനിക്കുന്നു. ഈ നോവലിലെ ഏകാകിയായ മനുഷ്യനും അവന്റെ പ്രശ്നങ്ങളുമാണ്‌ കാഫ്കെ അവതരിപ്പിക്കുന്നത്‌. മിക്ക കൃതികളിലും മരണമാണ്‌ അവസാന മാര്‍ഗം എന്നത്‌ കണ്ടെത്താന്‍ കഴിയും. ജീവിതപ്രശ്ന ത്തിന്‌ പരിഹാരമായി മരണം മാറുന്നുവെന്ന്‌ ആവര്‍ത്തിച്ചുള്ള പരാമര്‍ശം ഈ കൃതികളില്‍ കാണാം. കാഫ്കെയുടെ രചനകളെല്ലാം നിഗൂഡവും സങ്കീര്‍ണ്ണവും ദുരൂഹവുമാണ്‌. എന്നാല്‍ അമേരിക്ക, വിചാരണ എന്നീ നോവലുകളെക്കാള്‍ സങ്കീര്‍ണ്ണമാണ്‌ 177 ദുര്‍ഗം. ഇവ മൂന്നും അവതരിപ്പിക്കുന്നത്‌ ഒരേ ദാര്‍ശനിക പ്രശ്നം തന്നെയാണ്‌. ഇരുളിലേക്ക്‌ എറിയപ്പെട്ട ഏകാകിയായ മനുഷ്യന്റെ അവസ്ഥയെക്കുറിച്ചാണ്‌ ഈ മൂന്ന്‌ കൃതികളിലും അവതരിപ്പിക്കുന്നത്‌. ദുര്‍ഗം വ്യര്‍ത്ഥമായ അന്വേഷണത്തിന്റെ കഥയായി മാറുന്നു. അനിശ്ചിതത്വവും നിസ്സംഗതയും ദുര്‍ഗത്തില്‍ കാണാം. വിചാരണയിലെ ജോസഫ്‌ കെ യെപ്പോലെ ഭയംപൊതിയുന്ന അവസ്ഥ കെയ്ക്ക്‌ ഇല്ല. അയാളുടെ സര്‍വ്വേയര്‍ നിയമനത്തിനൊരംഗീകാരം മാത്രം കിട്ടിയാല്‍ മതി. പക്ഷേ അത്‌ ലഭിക്കുന്നില്ലെന്നു മാത്രമല്ല ആരും അയാളോട്‌ സ്നേഹമോ ശ്രതു തയോ കാണിക്കുന്നില്ല. എല്ലാവരും അസ്സഹനീയമായ നിസ്സംഗതയോടെ ്രവര്‍ത്തിക്കുന്നു. എന്നാല്‍ കെ. അയാളുടെ വെപ്പാട്ടിയുമായി ബന്ധം പുലര്‍ത്തു ന്നു. മേയര്‍ അയാളെ ഉദ്യോഗത്തിലെടുത്തത്‌ സമ്മതിക്കുന്നുണ്ട്‌. പക്ഷേ അയാള്‍ നിസ്സഹായനാണ്‌. വൃത്ൃയസ്ത തലങ്ങളില്‍ നിന്ന്‌ സഹായത്തിനായയാള്‍ ശ്രമം നടത്തുന്നു. ഒരിടത്തുനിന്നും അനുകൂല സാഹചര്യം ഉണ്ടാവുന്നില്ല, അനിശ്ചിത ത്വത്തില്‍ നിന്നും ആര്‍ക്കും അയാളെ രക്ഷിക്കാന്‍ കഴിയുന്നില്ല. ദുര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കിലും ഫലത്തില്‍ അതൊരു അപ്രാപ്യമായ മിഥ്യയാവുന്നു. മനുഷ്യാസ്തിത്വം എന്ന ഗ്രഹേളിക പേടിസ്വപ്നത്തിന്റെ രൂപ ത്തില്‍ വൃക്തിയില്‍ സ്യൃഷടിക്കുന്ന മാനസിക ചലനങ്ങള്‍ ഈ നോവലില്‍ ചര്‍ച്ച ചെയ്യുന്നു. യുക്തിബോധത്തിന്‌ നിരക്കുന്ന രീതിയില്‍ ഇവയെ അവതരിപ്പിക്കു മ്പോഴാണ്‌ ദുര്‍ഗ്ഗം പോലെയുള്ള കലാസ്ൃഷടികള്‍ക്ക്‌ പുതിയ ഭാവുകത്വം ഉണ്ടാവു ന്നത്‌. അച്ഛന്റെ കാര്‍ക്കശ്യ സ്വഭാവവും അധികാരവും എല്ലായ്പ്പോഴും കാഫ്കെ യുടെ ജീവിതത്തില്‍ ഭയാന്തരീക്ഷം ഉണ്ടാക്കിയിട്ടുള്ളതാണ്‌. ദുര്‍ഗ്ഗത്തിലെ അധി കാരിയെ കാഫ്കെ തന്റെ അച്ഛനോട്‌ സാമ്യപ്പെടുത്തി കാണാന്‍ ശ്രമിക്കുന്നു. കെ. എന്ന കഥാപാത്രത്തിന്‌ കാഫ്കെയുടെ ജീവിതവുമായി സാമ്യമുണ്ട്‌. അയാളോട്‌ ഒരിക്കലും ദുര്‍ഗ്ഗം കരുണ കാട്ടുന്നില്ല. അസ്വസ്ഥതയുടെ തടവറയിലായ കാഫ്കെയെ കെ.യില്‍ കാണാം. ഈ കഥാപാത്രം ജോബ്‌ എന്ന ബൈബിളിലെ കഥാപാത്രത്തോട്‌ സാമ്യം പുലര്‍ത്തുന്നുണ്ടെന്ന്‌ അപ്പന്‍ വ്ൃക്തമാക്കുന്നു. 178 ജോബിനെപ്പോലെ സഹതാപം വ്യക്തിയ്ക്കും സമൂഹത്തിനുമിടയിലുളള ബന്ധശൈഥില്യം “ദുര്‍ഗ്ഗ്ത്തിലെ കെ.യില്‍ വ്യക്തമാകുന്നു. ചിന്തയും പ്രവ്യ ത്തിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കഥയായി മാറുന്നു ഇത്‌. പ്രാപഞ്ചിക ജീവിതത്തിന്‌ ഒരാധിപതൃശക്തിയുണ്ടോ എന്ന ചോദ്യവും അതോടൊപ്പം ഉണ്ടെ ങ്കില്‍ നിതൃനിരാശയില്‍ പിടയുന്ന മനുഷ്യാത്മാവിനോട്‌ നീതി പുലര്‍ത്താനാവുന്ന ഒന്നായി മാറുമോ എന്ന സംശയവും ഉയര്‍ത്തുന്നു. കേവലമായ ഒരു ചോദ്യമല്ല ഇത്‌ മറിച്ച്‌ തത്വചിന്താപരമായ ചോദ്യമാണ്‌. ഈ നോവല്‍ അവസാനിപ്പിക്കാന്‍ കാഫ്കെയ്ക്ക്‌ കഴിഞ്ഞിരുന്നില്ല. പക്ഷേ അതിന്റെ അവസാനത്തെക്കുറിച്ച്‌ മാകസ്‌ ബ്രോഡിനോട്‌ സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാകസ്‌ ബ്രോഡാണ്‌ നോവല്‍ പൂര്‍ത്തീകരിക്കുന്നത്‌. തന്റെ യാത്ര ലക്ഷ്യം കാണുകയില്ലെന്നും വ്യര്‍ത്ഥമായ ആ യാത്രയില്‍ കെ. മരി ക്കുമെന്നും മരണശേഷം ഗ്രാമീണര്‍ അയാള്‍ക്ക്‌ അവിടെ ജോലിചെയ്യാനുള്ള അനുവാദം നല്‍കുമെന്നുമുള്ള സൂചനകള്‍ പൂര്‍ത്തീകരിക്കുന്നത്‌ ബ്രോഡാണ്‌. വിചിത്രവും രഹസ്യാത്മക സ്വഭാവമുളള ഈ കഥാസന്ദര്‍ഭം കാഫ്കെയുടെ കലയ്ക്കും ദര്‍ശനത്തിനും യോജിച്ചതാണ്‌. അത്‌ കാഫ്കെയുടെ സ്വന്തം ശൈലി യില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഒന്നു കൂടി നന്നാകുമായിരുന്നു എന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. കാരണം കാഫ്കെയുടെ കലാസൃഷ്ടികള്‍ വീണ്ടും വീണ്ടും ആവേശപൂര്‍വ്വം വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നതാണ്‌. ഈ മൂന്ന്‌ നോവലുകളിലും കാഫ്കെയുടെ ജീവിതത്തിന്റെ ഇരുളടഞ്ഞ കാലഘട്ടങ്ങള്‍ കാണാം. ജീവിതത്തിലെ ഏകാന്തത, അനിശ്ചിതാവസ്ഥ, ഭീകരത ഇവ ഈ നോവലുകളില്‍ വ്യക്തമായവതരിപ്പിക്കുന്നുണ്ട്‌. ഇവിടെ ലൂക്കാച്ചി ചുണ്ടിക്കാണിച്ചതുപോലെ “സൃഷടിക്കുവേണ്ടി സ്വയം ജ്വലിച്ചിരുന്ന കാഫ്കെയുടെ ജീവിതദര്‍ശനം നിരവധി വ്യാഖ്യാനങ്ങള്‍ക്കു വിധേയ മായി. അദ്ദേഹത്തിന്റെ പ്രതിഭയുടെ സങ്കീര്‍ണ്ഠസ്വഭാവം വിമര്‍ശകരില്‍ നിന്നും 179 നിരവധി അഭിപ്രായങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ കാരണമായിത്തീര്‍ന്നു. കാഫ്കെ ഒരേ സമയം അര്‍ത്ഥശുനൃയതയുടെ വ്രവാചകനായി, ആക്ഷേപഹാസ്യക്കാരനായി, ശൂന്യതാവാദിയായി, വിഷാദാത്മകനായി, റിയലിസ്റ്റായി, സാമൂഹ്ൃചിന്തകനായി സമകാലിക ക്യാപിറ്റലിസത്തെ ഒരു നരകമായി ചിത്രീകരിക്കുകയാണ്‌ അതിനടിമ യായിത്തീര്‍ന്ന മനുഷ്യന്റെ യജ്ഞങ്ങളുടെ സ്വാര്‍ത്ഥത വെളിപ്പെടുത്തുകയാണ്‌ കാഫ്കെ ചെയ്തത്‌ .” സഹജീവിയും താനും തമ്മില്‍ വിദൂരതയിലാണ്‌ വര്‍ത്തി ക്കുന്നതെന്ന്‌ വിശ്വസിച്ച കാഫ്കെ മനുഷ്യത്വത്തെ സംബന്ധിക്കുന്ന ഗ്പശ്നങ്ങളും ്രപഞ്ചത്തിന്റെ ആധിപതൃശക്തിയും മനുഷ്യര്‍ക്കിടയില്‍ വര്‍ത്തിക്കുന്ന ദുരൂഹ തയും മനുഷ്യന്റെ നിസ്സഹായതയും അവനെ അലട്ടുന്നുണ്ട്‌ എന്ന്‌ വ്യക്തമാക്കു ന്നു. മനുഷ്യജീവിതം അതിന്റെ ലക്ഷ്യപൂര്‍ണ്ണമായ അജ്ഞതയാണെന്ന്‌ വിശ്വ സിച്ച കാഫ്കെ തന്റെ ജീവിതം തന്നെയാണ്‌ രചനയെന്നാവര്‍ത്തിച്ച്‌ തെളിയിക്കു ന്നുണ്ട്‌. രചനയുടെ കല അറിയാവുന്ന കാഫ്കെയ്ക്ക്‌ ആത്മ്രപകാശനത്തിന്റെ കലയും നന്നായറിയാം. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ ആദ്യ കഥയായ രൂപാന്തരീകരണം വിജയം കൈവരിച്ചത്‌. “കലാകാരനും ജീവിത രഹസ്യവേദിയു മായ രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ മൂന്നാമതൊരു നക്ഷരത്രമല്ല ഉത്കണ്ഠയാണു ണ്ടാവുന്നത്‌”” എന്ന്‌ കാഫ്കെയെ അപ്പന്‍ നിരുപിക്കുമ്പോള്‍ കെ. പി. അപ്പനില്‍ ഉത്കണ്ഠയുള്ള അന്വേഷണമാണ്‌ വെളിവാക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ യാണ്‌ ലൈംഗിക ജീവിതാവിഷ്കാരം നടത്തുമ്പോഴും അതൊരു പീഡാനുഭവങ്ങ ളുടെ ലോകമാക്കി മാറ്റാന്‍ കാഫ്കെയ്ക്ക്‌ കഴിയുന്നത്‌. പ്രശ്നങ്ങളുടെ നിത്യ തയ്ക്കും ദുരൂഹതയ്ക്കുമിണങ്ങുന്ന മട്ടില്‍ സ്ഥലകാല സാന്നിധ്യമില്ലാത്ത ഓരോ അപാരതയിലാണ്‌ കാഫ്കെയുടെ ദര്‍ശനങ്ങള്‍ ഉയിര്‍ കൊണ്ടതെന്ന്‌ അപ്പന്‍ പറ യുന്നതിന്റെ പൊരുള്‍ ഇതാണ്‌. “ചിലപ്പോളെനിയ്ക്ക്‌ തോന്നും മനുഷ്യന്റെ പതന ത്തെക്കുറിച്ച്‌ മറ്റാരേക്കാളും മനസ്സിലാക്കിയിട്ടുള്ളത്‌ ഞാനാണ്‌” എന്ന്‌ കാഫ്കെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയ വാക്കുകള്‍ ആധുനികരായ എഴുത്തുകാരെ സ്വാധീനിച്ചു. നോവലിന്റെ അത്യാധുനിക ഭൂപടത്തിലും അര്‍ത്ഥശൂന്യതയുടെ 180 നാടകവേദിയിലും കാഫ്കെയുടെ നിഴലുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി അപ്പന്‍ ദര്‍ശിക്കുന്നു. ഇനി വരുന്ന തലമുറകളേയും കാഫ്കെ സ്വാധീനിയ്ക്കും എന്തു കൊണ്ടെന്നാല്‍ ഒരേ സമയം ശാന്തവും ശക്തവുമായ പ്രവചനങ്ങളാണ്‌ കാഫ്കെ നടത്തിയിരിക്കുന്നത്‌. അജ്ഞാതമായ ഉന്നത യാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ ഞാന്‍ തുറന്നിടും എന്ന്‌ കാഫ്കെയെ ഉദ്ധരിച്ചുകൊണ്ട്‌ കെ. പി, അപ്പന്‍ വരാന്‍ പോകുന്ന തലമുറയില്‍ മാത്രമല്ല സ്ഥലകാലങ്ങളില്‍പോലും ഈ ശബ്ദം ആരവ ത്തോടെ അലയടിക്കുമെന്നാണ്‌ അഭിപ്രായപ്പെടുന്നത്‌. കിര്‍ക്കെഗോറിന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപാട്‌ കാഫ്കെയെ ആക്യ ഷ്ടനാക്കി. ജീവിതമെന്നത്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ്രതിഭാസമ ല്ലെന്നും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും മനസ്സിലാക്കാന്‍ സാധ്യമ ല്ലാത്ത ചിലതുണ്ടെന്നും കീര്‍ക്കെഗോര്‍ വിലയിരുത്തുന്നു. അവയെ അറിയാന്‍ ശ്രമിക്കുന്ന നിര്‍ണ്ായക നിമിഷങ്ങള്‍ ഒരാളുടെ ജീവിതത്തിലുണ്ടാകുമെന്ന കീര്‍ക്കെഗോറിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ കാഫ്കെ തന്റെ സൃഷ്ടിയിലൂടെ ജീവിതത്തിന്റെ രഹസ്യം അന്വേഷിച്ചത്‌. മാത്ര വുമല്ല അവയുടെ അന്വേഷണത്തിനായുള്ള പരക്കംപാച്ചില്‍ അദ്ദേഹത്തിന്റെ കലാ സൃഷ്ടികളെ മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളാക്കി മാറ്റി. മനുഷ്യാവസ്ഥ തനിയ്ക്ക്‌ വേദനയും ര്രഹേളികയുമായി മാറിയപ്പോള്‍ കാഫ്കെയുടെ കഥകള്‍ ആത്മവേദ നയുടെ സൃഷ്ടിയായി മാറി. ഏകാന്തനായ ബുദ്ധിജീവിയ്ക്ക്‌ ജീവിതം ഭയചകി തമായിമാറി. ഈ ഭയം കാഫ്കെയുടെ കൃതികളിലെല്ലാം കാണാവുന്ന സവിശേ ഷതയാണ്‌. അപ്പന്റെ അഭിപ്രായത്തില്‍ ഈ ഭയം സ്വകാര്യ വ്യക്തിയുടെ ഭയം മാത്രമല്ല, കാലത്തിന്റെ ആരംഭം മുതലുള്ള എല്ലാ വിശ്വാസങ്ങളുടെയും ഭയമാണ്‌. തത്വചിന്തയിലധിഷ്ഠിതമായ ഈ ജീവിതഭയംകൊണ്ട്‌ വ്യഥിതമായിത്തീര്‍ന്ന ഒരു മനസ്സ്‌ സൃഷ്ടിക്കുന്ന മിഥ്യയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും സമ്മിശ്രലോകമാണ്‌ കാഫ്കെയുടെ കലാസൃഷ്ടികള്‍. 181 അദ്ദേഹത്തിന്റെ ദര്‍ശനത്തെ ശക്തിയായി സ്വാധീനിച്ചത്‌ ഏകാന്തതാ ബോധം ആയിരുന്നു. ലോകത്തിലെ എഴുത്തുകാരില്‍ ഏകാന്തതയുടെ തീരവത ഏറ്റവുമധികം അനുഭവിച്ച വ്യക്തിയാണ്‌ കാഫ്കെ. കാഫ്കെയുടെ ഏകാന്ത തയ്ക്ക്‌ മറ്റൊരു എഴുത്തുകാരുമായും സാമ്യമുണ്ടായിരുന്നില്ല.. ഒരു സ്നേഹിതന്‍ കാഫ്കെയോട്‌ ഏകാന്തതയെക്കുറിച്ചി്‌ ചോദിച്ചു “നിങ്ങള്‍ കാസ്പര്‍ ഹസിനെ പ്പോലെ ഏകാകിയാണോ? കാഫ്കെ ചിരിച്ചു കൊണ്ട്‌ മറുപടി പറഞ്ഞു. അതി നെക്കാള്‍ വഷളാണ്‌ എന്റെ സ്ഥിതി. ഇവിടെ സൂചിപ്പിച്ച കാഫ്കെയുടെ കൃതി കളിലെല്ലാം ജീവിതത്തിന്റെ ഏകാന്തത, അര്‍ത്ഥശൂന്യത, അന്യതാബോധം എന്നീ ആധുനികതയുടെ സവിശേഷ ഘടകങ്ങള്‍ കണ്ടെത്താന്‍ കഴിയും. അപ്പനെ സ്വാധീനിച്ച മേഖലകളാണ്‌ ഇവയെല്ലാം. അതിനാല്‍ അത്തരം കൃതികള്‍ വിശക ലനവിധേയമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. കാഫ്ക്കെയുടെ ജീവിതവും കൃതികളും ലളിതമായ ഭാഷയിലുടെ വായനക്കാരനില്‍ കതുകം ജനിപ്പിക്കുംവിധം സനന്ദര്യാ ത്മകമായി അപ്പന്‍ അവതരിപ്പിച്ചു. വിമര്‍ശകനായ അപ്പന്റെ സര്‍ഗ്ഗാത്മകത ഈ കൃതിയുടെ അപ്രഗഥനത്തില്‍ ദര്‍ശിക്കാവുന്നതാണ്‌. 4.2 കാമ്യു - വ്യക്തിയും ദാര്‍ശനികനും കാമ്യു എന്ന തത്വചിന്തകനേയും സാഹിതൃകാരനേയും കുറിച്ച്‌ അന്വേഷി യ്ക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടുവച്ച സാഹിതൃ സങ്കേതത്തെയും പരിചയപ്പെടേ ണ്ടതാവശ്യമാണ്‌. അബ്സേഡിസം (Abusurdiടത) അര്‍ത്ഥശൂന്യത, അസംബ ന്ധം, അയുക്തികത എന്ന സങ്കേതവുമായാണ്‌ അദ്ദേഹം സാഹിത്യലോക ത്തേയ്ക്ക്‌ കടന്നുവന്നത്‌. ഈ ഒരു രചനാ സങ്കേതം സ്വീകരിയ്ക്കാനിടയായ സാഹചര്യം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ലോകമെമ്പാടുമുള്ള മനു ഷ്യരാശിയ്ക്ക്‌ ഭതികസമ്പത്തില്‍ അതിഭീമമായ തകര്‍ച്ച നേരിടേണ്ടി വന്നു. ജീവിതത്തെക്കുറിച്ചുളള ര്രതീക്ഷകളും സുനിശ്ചിതത്വങ്ങളും അവസാനിച്ചു. അടുത്ത നിമിഷത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ പ്രവ 182 ചിക്കാനാവാതെ ജീവിതം അസംബന്ധമായി അനുഭവപ്പെട്ടു. ഈ തകര്‍ച്ച യുറോ പ്പിനെയാണ്‌ ഏറ്റവും കുടുതല്‍ ഉലച്ചത്‌. യുദ്ധത്തിന്‌ മുമ്പ്‌ ഭതിക സമൃദ്ധി ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ യുറോപ്പായിരുന്നു. യുദ്ധാനന്തരം ഭൌതികസമ്പ ത്തിന്‌ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും യൂറോപ്പിനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കാണപ്പെട്ട ലോകം ചിന്താശീലര്‍ക്ക്‌ അര്‍ത്ഥശൂന്യമായി അനുഭവപ്പെട്ടു. ഗ്പത്യാശയും ശുഭാപ്തിവിശ്വാസവും ലോകത്തിന്‌ നഷടപ്പെട്ടു. ഭയാനകവും യുക്തിരഹിതവുമായ ഒരു ലോകത്തിലേയ്ക്ക്‌ വലിച്ചെറിയപ്പെട്ട അവ സ്ഥയാണ്‌ മനുഷ്യരാശി നേരിട്ടത്‌. ഇത്തരം സാമൂഹിക പരിസരത്തില്‍ നിന്നാണ്‌ അബ്സേഡിസം എന്ന ആശയം ഗശക്തിപ്രാപിക്കുന്നത്‌. ജീവിതം കഷ്ടപ്പാടുകള്‍ക്കു പുറമേ ഒരു പരീക്ഷണവുമായിരുന്നു കാമ്യു വിന്‌. പതിനേഴാമത്തെ വയസ്സില്‍ ക്ഷയരോഗം പിടിപെടുന്നു. ക്ഷയരോഗബാധി തനായ ആദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോയത്‌ ഒരു പത്രപവര്‍ത്തകനായാ ണ്‌. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ - പ്രതേകിച്ചു ്രഞ്ച്‌ ഭരണത്തിന്റെ അനീതി കള്‍ തുറന്നു കാട്ടുന്ന ലേഖനങ്ങള്‍ (്രാന്‍സില്‍ ശ്രദ്ധപിടിച്ചുപറ്റി. അക്കാലത്തെ അദ്ദേഹത്തിന്റെ രചനകള്‍ സാര്‍ത്ര്‌, ആന്ദ്രേമാല്‍റോ എന്നീ മുന്തിയ എഴുത്തുകാ രുടെ ഒപ്പം എത്താന്‍ സഹായകമായി. സിസിഫസ്‌ പുരണം (The myth of sisyphous), അന്യന്‍ (The outsider) എന്നീ നോവലുകളുടെ രചന സാഹിത്യലോ കത്ത്‌ കാമ്യു എന്ന വ്യക്തിയുടെ സ്ഥാനം ഉറപ്പിച്ചു. അര്‍ത്ഥശുന്ൃയതയുടെ ലോക ത്തെ, കൃതികളില്‍ ആവിഷക്കരിച്ചു. ഇത്‌ ഒരു ദാര്‍ശനികന്‍ എന്ന നിലയിലേക്കുമ ദേഹത്തെ ഉയര്‍ത്തി. ജീവിതവീക്ഷണത്തിന്റെയും കലാചിന്തയുടെയും അടിത്തറ യാണ്‌ അദ്ദേഹത്തിന്റെ അര്‍ത്ഥശൂന്യതാവാദം. അര്‍ത്ഥശൂന്യനായ മനുഷ്യന്റെ മുന്നില്‍ രണ്ടു പോംവഴികള്‍ മാത്രമാണുള്ളത്‌. ഒന്ന്‌ ആത്മഹത്യയും മറ്റൊന്ന്‌ കൊലപാതകവും. 183 ജീവിതം അര്‍ത്ഥശൂന്യമാണെന്ന്‌ മനസ്സിലാക്കുന്ന കാമ്യു, കാരാഗൃഹത്തി ലെന്നപോലെ ബന്ധനസ്ഥനാണ്‌ അവന്‍ എന്ന്‌ പ്രഖ്യാപിക്കുന്നു. ആ ബന്ധന ത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നതിന്‌ ഒരു പോംവഴി ആത്മഹതൃയാണ്‌. അല്ലെങ്കില്‍ കൊലപാതകം. രണ്ടും അര്‍ത്ഥമാക്കുന്നത്‌ മനുഷ്യജീവിതം നിരര്‍ത്ഥകമാ ണെന്നും ജീവിക്കാന്‍ കഴിയാത്തതാണെന്നുമാണ്‌. അതുകൊണ്ടുതന്നെ ഈ നൂറ്റാണ്ടിലെ തത്വചിന്താപരമായ പ്രശ്നം ആത്മഹത്യയാണെന്ന്‌ അദ്ദേഹം രേഖ പ്പെടുത്തുന്നു. ഇവിടെ എഴുത്തിനും മരണത്തിനും ഒരു തുലനാത്മകത കല്പിക്കു ന്നതായി കാണാം. എന്തുകൊണ്ടെന്നാല്‍ രണ്ടും “കനത്ത നിശബ്ദതയില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. അര്‍ത്ഥശൂന്യമെന്ന ചിന്ത ജീവിതത്തിലാരംഭിക്കുന്നത്‌ ഈ ലോകത്തില്‍ താന്‍ അപരിചിതനാണെന്ന്‌ തോന്നുന്നതോടുകൂടിയാണ്‌. നഷടപ്പെട്ട പറുദീസ യെക്കുറിച്ചുള്ള ചിന്ത വിയോഗദു:ഖത്തിന്‌ അടിമയാകുന്ന അവസ്ഥയുണ്ടാക്കുന്നു. ഈ അവസ്ഥയിലുള്ള മനുഷ്യാത്മാവിന്റെ ദാഹവും ജീവിതത്തിന്റെ യുക്തിഹീന തയും തമ്മിലുള്ള ഏറ്റുമുട്ടിലില്‍ നിന്നാണ്‌ അര്‍ത്ഥശുന്യതയുണ്ടാകുന്നത്‌. നാളെ യെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം നീളുമ്പോള്‍ പ്രതീക്ഷകള്‍ നിരാശയായി മാറുന്നു. ഈ നിരാശാബോധം ഏകാന്തതയിലേക്ക്‌ തളളി വിടുന്നു. ഈ ക്രൂര മായ അവസ്ഥയുടെ മോചനത്തിനായി മരണത്തിനെ സ്വയം തെരഞ്ഞെടുക്കുന്നു. കാമ്യുവിന്റെ രചനകളില്‍ ജീവിതത്തില്‍ നേരിട്ട വിപരീതാനുഭവങ്ങള്‍ നിരര്‍ത്ഥക താബോധത്തിലേക്കും അര്‍ത്ഥശുനൃതയിലേക്കും നയിക്കുന്നതായി കാണാം. ഇവിടെയും അപ്പന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ എഴുത്തുകാരന്റെ ജീവിത ചുറ്റു പാട്‌ അയാളുടെ കൃതികളിലേക്ക്‌ വിഷയമായി കടന്നുവരുന്നുവെന്നതാണ്‌. അതാ യത്‌ ജീവിതം ഒരു പരിധിവരെ രചനയെ സ്വാധിീനിയ്ക്കുന്നു. കാമ്യുവിനെ ഏറെ സ്വാധീനിച്ച കൃതിയാണ്‌ സിസിഫസ്‌ പുരാണം. 1942 ല്‍ കാമ്യു എഴുതിയ ദാര്‍ശനിക ഉപന്യാസങ്ങളാണ്‌ സിസിഫസ്‌ പുരാണം. സൂക്ഷ്മവും ആന്തരിക ഗരരവവും ഈ കൃതിയെ ശ്രേഷ്ഠതയിലേക്കുയര്‍ത്തുന്നു. 184 ഗ്രീക്ക്‌ പുരാണത്തില്‍ പരാമര്‍ശിക്കുന്ന ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള രച നയാണിത്‌. ഈ കഥയില്‍ നാം കാണുന്നത്‌ ദൈവത്തിന്റെ കടുത്ത ശിക്ഷ അനു സരിക്കുന്ന സിസിഫസിനെയാണ്‌. കുത്തനെയുള്ള പര്‍വൃതശ്യംഗത്തിലേയ്ക്ക്‌ വലിയ ഒരു പാറ ഉരുട്ടിക്കയറ്റുന്ന സിസിഫസ്‌ പര്‍വൃതശ്യംഗത്തിലെത്തുമ്പോള്‍ താഴ്വരയിലേക്ക്‌ ഉരുട്ടിയിടുന്നു. ഈ പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്യുന്നു. ഇത്‌ വ്യര്‍ത്ഥമായ പ്രയത്നമാണ്‌. ഈ വ്യര്‍ത്ഥബോധം മനുഷ്യജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയെയും മനുഷ്യാത്മാവിന്റെ പ്രത്യാശയിലേക്കും നയിക്കുന്നു. ഇവിടെ സിസിഫസ്‌ സ്വയം ഏറ്റെടുത്ത പ്രവൃത്തിയില്‍ നിന്ന്‌ മുക്തനാകാനുള്ള അവസാന ശ്രമമാണ്‌ നടത്തുന്നത്‌. ആ പ്രവൃത്തി അത്‌ കീഴടക്കലായാലും പ്രണയമായാലും ഒന്നുമല്ലെന്ന്‌ വരുത്തുക; അങ്ങനെ ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ സമ്പൂര്‍ണ്ണമായ നിഷ്ഫലതയെ പൂര്‍ണ്ണതയിലെത്തിക്കുകയെന്നതാണ്‌ ഇവിടെ അര്‍ത്ഥമാക്കുന്നത്‌. അത്‌ പ്രവൃത്തി ചെയ്യാന്‍ അവര്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നേടിക്കൊടുക്കും. ജീവിതം നിരര്‍ത്ഥകമാണെന്നുള്ള അറിവ്‌ അമിതാസക്തി യോടെ അതിലേക്ക്‌ കൂപ്പുകുത്താനുള്ള അധികാരം അവര്‍ക്ക്‌ പ്രദാനം ചെയ്യുന്ന തുപോലെ. അതിനാല്‍ ഇത്‌ ദുരന്തകഥയാണെങ്കിലും സിസിഫസ്‌ സംതൃപ്തനാ ണെന്ന്‌ കാമ്യു പറയുന്നു. അതിനടിസ്ഥാനം അയാള്‍ ചെയ്യുന്ന പ്രവൃത്തി പരാജ യമാണെങ്കിലും ആ പരാജയം വീണ്ടും വീണ്ടും പരിശ്രമത്തിലൂടെ നേട്ടമുണ്ടാക്കാ നുള്ള പ്രചോദനമാണെന്നും വ്യക്തമാക്കുന്നു. വിജയപ്രാപ്തിയ്ക്കുള്ള പ്രത്യാശ അയാളില്‍ ഉണ്ടാകുമ്പോള്‍ യാതന അസ്ഥാനത്താവുന്നു. അതിനാല്‍ തന്നെ ആത്മാവില്‍ പ്രത്യാശയുടെ കിരണങ്ങള്‍ ചെന്നെത്തുന്നു. കാമ്യുവിന്റെ അഭിപ്രാ യത്തില്‍ അര്‍ത്ഥശുന്യതയും ഗ്രത്യാശയും ഒരേ സമയം ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങ ളാണ്‌. “ജീവിതത്തെക്കുറിച്ച്‌ കേള്‍ക്കുന്ന മിഥ്യകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട ദുര ന്തത്തെയും മരണത്തെയും കുറിച്ച്‌ ബോധവാനായ വ്യക്തിയാണ്‌ അര്‍ത്ഥശൂന്യ നായ മനുഷ്യന്‍,” (Absurd Man) എന്ന്‌ കാമ്യു അഭിവപ്രായപ്പെടുന്നുണ്ട്‌. കെ. പി, അപ്പന്‍ അര്‍ത്ഥശൂന്യതയില്‍ നിന്നുള്ള ്രത്യാശയ്ക്കാണ്‌ മുന്‍തൂക്കം നല്‍കിയത്‌. 185 വ്യര്‍ത്ഥമാണെങ്കിലും സിസിഫസിന്റെ ശ്രമത്തിന്‌ മേന്മയുണ്ട്‌. ജീവിതത്തില്‍ പരാജയമേ സംഭവിക്കൂ എന്നറിഞ്ഞുകൊണ്ട്‌ നിസ്സംഗമായി യത്നിക്കുന്നതാണ്‌ മനുഷ്യ വിജയം. അതിനപ്പുറം വേറൊന്നുമില്ല. ഇത്‌ യുക്തിബോധത്തിനും നീതിക്കും നിരക്കാത്തതാണെന്ന്‌ കാമ്യു വിശ്വസിക്കുന്നു. ഈ യുക്തിയ്ക്ക്‌ നിര ക്കാത്ത ദര്‍ശനം തന്നെയാണ്‌ സിസിഫസ്‌ പുരാണത്തെ മികച്ച കലാസ്യഷ്ടി യാക്കി മാറ്റുന്നതും. 4.2.1 (പ്കേഷാഭകാരി 1951-ല്‍ ശീതയുദ്ധകാലത്താണ്‌ കാമ്യു “ഗ്രക്ഷോഭകാരി” പ്രസിദ്ധപ്പെടുത്തി യത്‌. ആറുവര്‍ഷത്തെ അദ്ധ്വാനത്തിന്റെ ഫലമായാണ്‌ ഈ കൃതി ഉണ്ടായത്‌. ചരിത്രപരവും തത്വദര്‍ശനപരവുമായ പാഠഭാഗങ്ങള്‍ കൃത്യമായി വായിക്കുകയും പലവട്ടം തന്റെ ആശയങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്തു. തന്റേതായ ശൈലി അതിന്‌ സനന്ദര്യം പകര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‌ മുന്‍പ്‌ രണ്ടു വര്‍ഷം അര്‍ജന്റീനിയന്‍ കമ്മ്യൂണിസ്റ്റ്‌ സമരാംഗമായിരുന്നു കാമു. തന്റെ ജന്മനാടായ അള്‍ജീരിയയുടെ മോചനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ഈ തീരുമാ നം. ആദ്യകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ നേതൃത്വം നല്‍കുന്ന ദിനപത്രത്തില്‍ ഗ്വര്‍ത്തിച്ച്‌ ലേഖനങ്ങളെഴുതി. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അധിനിവേശാനു കൂല നിലപാട്‌ സ്വീകരിച്ചപ്പോള്‍ കാമ്യു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിട്ടു. 1936 ലും 1952 ലും ഇത്‌ ആവര്‍ത്തിച്ചു. കാമ്യുവിന്റെ നിലപാട്‌ മലികമായിരുന്നു. ഗ്രഞ്ച്‌ എഴു ത്തുകാര്‍ രണ്ടു ഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ ഉപേക്ഷിച്ചു. ഒന്ന്‌ 1939-ലെ സോവിയറ്റ്‌ ജര്‍മ്മന്‍ ഉടമ്പടിയ്ക്കുശേഷം രണ്ട്‌ 195൦ലെ ഹംഗേറിയന്‍ കലാപത്തി നുശേഷം. ഇങ്ങനെ പാശ്ചാത്യാലോകത്തെ ആദ്യത്തെ വിഘനടക്കാരില്‍ ഒരാ ളായി മാറി കാമ്യു കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരെ “ഘാതകന്മാരായിട്ടാണ്‌ കാമ്യു വിശേഷിപ്പിച്ചത്‌. അദ്ദേഹം ആദ്യം കടന്നു ചെന്നത്‌ ചരിത്രത്തിന്റെയും കലാപ ത്തിന്റെയും ഇരട്ട ധാരണകളിലാണ്‌. മാര്‍കസിസ്റ്റ്‌ വ്യാഖ്യാനശാസ്ത്രം ചരി 186 ശ്രത്തെ മുന്നോട്ട കുതിപ്പിക്കുന്ന ഒന്നാണ്‌ എന്ന ആശയത്തെ കാമ്യു വെറുത്തു. ചരിത്രനിര്‍മ്മിതി എന്ന പേരില്‍ വിപ്ലവങ്ങളുടെ കാലത്ത്‌ അനേകം കൃത്യങ്ങള്‍ ര്രത്ൃയയശാസ്ത്ര സാധൂകരണത്തിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. മാനവികത യുടെ നന്മയെന്ന പേരില്‍ ഒട്ടേറെ മനുഷ്യ സംഘങ്ങള്‍ കൊലചെയ്യപ്പെട്ടു. ഇത്തര ത്തിലുള്ള കൊലപാതകത്തിലധിഷഠിതമായ വിപ്ലവത്തിനോട്‌ കാമുവിന്‌ യോജി പ്പുണ്ടായിരുന്നില്ല. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ യൂറോപ്പിലാക മാനം തീവ്രവാദം ഭാവിയുടെ നിയമാനുസൃതമായ രാഷ്ട്രീയ ഉപകരണമായി നുഴഞ്ഞുകയറി. ലോകത്ത്‌ നടന്ന വിപ്ലവങ്ങളെയും യുദ്ധങ്ങളെയുമെല്ലാം രപക്ഷോഭമായി കണ്ടു. അതിന്റെ അന്വേഷണമാണ്‌ ഈ കൃതിയില്‍ നടത്തുന്നത്‌. അതില്‍ ക്രിസ്തു മുതല്‍ എഴുത്തുകാരും തത്വചിന്തകരും, കഥാപാത്രങ്ങളുമട ങ്ങുന്ന നീണ്ട നിരയെ കാണാം. ക്രിസ്തു, ഐവാന്‍, ഷെര്‍ലെ സാദ്‌, നീഷേ, സോക്രട്ടീസ്‌, റൂസ്സോ, സര്‍ചരകവര്‍ത്തിമാര്‍, സെയിന്റ്‌ ജെസ്റ്റ്‌, ഹെഗല്‍, പിസറോവ്‌, വെര്‍ഖോവന്‍സ്കി, മുസ്സോളിനി, ഹിറ്റ്‌ലര്‍, മാര്‍ക്സ്‌, മെയ്സ്ററനര്‍, കാല്‍വിന്‍, ആഡംസ്മിത്ത്‌, ഗലീലിയോ, ഹെയ്സന്‍ബര്‍ഗ്‌, നീല്‍ബോര്‍, ഹെന്‍ സ്റ്രീന്‍, ലെനിന്‍, ഏംഗല്‍സ്‌, സ്റ്റാലിന്‍, പ്ലേറ്റോ, സാര്‍ത്ര്‌, ദസ്തയേവ്സ്കി, മില്‍ട്ടന്‍ ഇങ്ങനെ നാനാ മേഖലയുടെ പ്രിതിനിധാനം കാണാം. മുതലാളിത്തവ്യവസ്ഥിതിയും കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസത്തിനുമിടയില്‍ ഒരു മൂന്നാം മാര്‍ഗ്ഗം കാമ്യു അന്വേഷിച്ചു. അതിനാല്‍ കാമ്യുവിന്‌ സ്കാന്‍ഡിനേവി യന്‍ ബ്രിട്ടീഷ്‌ സോഷ്യല്‍ ഡമോക്രസിയോട്‌ ഇഷ്ടം തോന്നി. ഫാസിസവും കമ്മ്യൂണിസ്റ്റുമെല്ലാം കോണ്‍സണ്‍ൺട്രേഷന്‍ ക്യാമ്പുകളെ സ്ൃഷടിച്ചു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തെ കാമ്യു നിയമാനുസൃതമായ പ്രക്ഷോഭത്തിന്റെ വഞ്ചനയായി കണ്ടു. വിമര്‍ശനത്തിനതീതമായി കലയില്‍ സംഭാവന ചെയ്യാന്‍ കാമ്യു ആഗ്രഹിച്ചു. ദൈവത്തിനും ചരിത്രപരതയ്ക്കും ഇടയിലെന്തെങ്കിലും കണ്ടെത്താമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു. സ്വയം ആര്‍ജ്ജിച്ചെടുത്ത മന:ശാന്തി ദേശീയവും അന്തര്‍ദേശീയവു മായ വിഷയങ്ങളെ സംയമനത്തോടെ അവതരിപ്പിക്കാന്‍ സഹായകമായി. 187 ്രക്ഷോഭത്തിനും അതിക്രമത്തിനും കലാപത്തിനുമെതിരായുള്ള അഭ്യര്‍ത്ഥന യായി എഴുത്ത്‌ മാറി. ഈ രചനാരീതിയാണ്‌ “രപക്ഷോഭകാരിക്‌ളെ ശ്രദ്ധേയമാ ക്കുന്നത്‌, എഴുത്തുകാരനെ വ്രക്ഷോഭത്തിലേക്ക്‌ നയിക്കുന്നത്‌ അര്‍ത്ഥശുനൃത, നിരര്‍ത്ഥകത, മനുഷ്യനെ എങ്ങുമെത്തിക്കില്ല എന്ന മനോബോധം തുടങ്ങിയവയാ ണ്‌. ഈ നിരര്‍ത്ഥകതയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ആദ്യപോംവഴിയായി കണ്ടത്‌ ആത്മത്യയാണ്‌. ജീവിതത്തിന്‌ അര്‍ത്ഥവും പ്രതീക്ഷകളും നല്‍കുന്ന മതപരമായ വിശ്വാസങ്ങള്‍, സിദ്ധാന്തങ്ങള്‍ ഇവയൊക്കെ നിരാകരിക്കുന്നു. സ്വന്തം കഴിവിനും അറിവിനും അനുസരിച്ച്‌ യുക്തിപരമായി ജീവിക്കുക എന്നതാണ്‌ പരിഹാരം. അതായത്‌ മനസ്സും ലോകവും തമ്മിലുള്ള മന:സാക്ഷിയുടെ ഏറ്റുമുട്ടലില്‍ പ്രതീ ക്ഷകള്‍ കരുതാതെ മനഃസാക്ഷിയുടെ ഇടപെടലനുസരിച്ചി്‌ മരണത്തിലേക്കുള്ള ക്ഷണം നിരാകരിച്ച്‌ ജീവിതത്തെ അഭിമുഖീകരിക്കുക, ജീവിക്കുക എന്നതിനപ്പുറം നിരര്‍ത്ഥകതയെ അതിജീവിക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. രക്ഷോഭം മനുഷ്യനും അവന്റെ അജ്ഞതകളും തമ്മിലാണ്‌. ഇതിന്‌ വിലയും മഹത്വവും ഉണ്ടാകൂ എന്ന്‌ കാമ്യു വിശ്വസിക്കുന്നു. ഗ്രക്ഷോഭഫലമായി രൂപപ്പെ ടുന്ന വെല്ലുവിളി ജീവിതം ആന്വദിയ്ക്കാനുള്ള പ്രേരണകൂടിയാണ്‌. പൂര്‍ണ്ണസ്വാത ന്ത്രത്തോടെയും അത്യാസക്തിയോടെയും അവന്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഇര ട്ടിപ്പിക്കുന്നു. അതിന്റെ അനന്തരഫലങ്ങളെന്തായാലും അത്‌ നേരിടാന്‍ അവന്‍ പ്രാപ്തനാവുന്നു. പതിനെട്ടാംനൂറ്റാണ്ടില്‍ പാശ്ചാതൃചിന്തയിലുണ്ടായ ആധുനിക പ്രക്ഷോഭ ണത്തില്‍ തത്വചിന്തകനായ പ്രക്ഷോഭകാരി ഈശ്വരനെ ആക്രമിച്ചുവെങ്കിലും ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിയ്ക്കുന്നില്ല. പിന്നീട്‌ കാല്പനിക കലാകാര ന്മാര്‍ തിന്മയ്ക്കെതിരായി പ്രക്ഷോഭം കൂട്ടി. തത്വചിന്താപരമായ പ്പക്ഷോഭണത്തി ലേക്ക്‌ നയിച്ച ശ്രദ്ധേയമായൊരു ശബ്ദമായിരുന്നു ദസ്തയേവ്സ്കിയുടെ “ഇവാന്‍” എന്ന കഥാപാത്രം. “ “ഈശ്വരനില്ല അതുകൊണ്ടെന്തുമാകാം” എന്ന തീ 188 പിടിച്ച സിദ്ധാന്തം അയാളെ തിന്മയുടെ ഇരുള്‍പ്പരപ്പിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടു പോകുന്നുണ്ടെങ്കിലും ദൈവത്തെ കൊല്ലുവാനും ലോകത്തെ പുന:സ്ൃഷ്ടിക്കാനു മുള്ള മഹത്തായ നീക്കത്തിന്റെ ആരംഭമാണിതെനന്‌ കാമ്യു കരുതുന്നു".” കാമ്യുവിന്റെ ചിന്തയില്‍ നിഷേധിയുടെ സ്വാധീനമുണ്ട്‌. അത്‌ നിഹിലിസത്തിന്റെ ഗ്രവാചകന്‍ എന്ന നിലയിലല്ല, മറിച്ച്‌ തന്റെ കാലഘട്ടത്തിന്റെ മനസ്സാക്ഷിയെ ശാസ്ത്രീയമായി അപഗ്രഥിച്ച ചിന്തകനെന്ന രീതിയിലാണ്‌. ഈശ്വരന്‍ മരിച്ചു പോയി എന്ന നീഷെയുടെ ചിന്താസ്വാധീനം “റെബലി്‌ലും സിസിഫസ്‌ പുരാണത്തിലും കണ്ടെത്താന്‍ കഴിയും. അജ്ഞാനപരമായ മൂല്യ ങ്ങള്‍ യഥാര്‍ത്ഥലോകത്ത്‌ മറച്ചുപിടിയ്ക്കാനുള്ള മനുഷ്യന്റെ തട്ടിപ്പായി കാമ്യു അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അര്‍ത്ഥശൂന്യമായ ലോകത്ത്‌ ഒരു മൂല്യം കണ്ടെത്താന്‍ കാമ്യു ശ്രമിക്കുന്നുണ്ട. “ഞാന്‍ പ്രക്ഷോഭം നടത്തുന്നു അതിനാല്‍ ഞങ്ങളുമുണ്ട്‌. ഒരസംബന്ധ ലോകത്ത്‌, ഏകാന്തതയ്ക്ക്‌ പ്രസക്ത മായ ഐക്യദാര്‍ഡ്യമായി മാറാന്‍ സാധിക്കും.” അസ്തിത്വത്തിനുവേണ്ടി വാദി ക്കുകയും ഒരുവന്റെ പ്രക്ഷോഭം മനുഷ്യരാശിയുടെ ആകെക്കൂടിയുളള പ്രക്ഷോഭ മായി മാറുന്നുവെന്നും അപ്പന്‍ കണ്ടെത്തുന്നു. വ്യര്‍ത്ഥമായ മനുഷ്യരപയത്ന ത്തെയും മനുഷ്യജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെയും ഗ്രതിനിധീകരിക്കുന്നു. ഗ്രീക്ക്‌ പുരാണത്തിലെ സിസിഫസിന്റെ വ്യര്‍ത്ഥമായ യത്നത്തില്‍ പ്രത്യാശയുടെ ധ്വനി കണ്ടെത്താന്‍ കഴിയും. യുക്തിബോധത്തിനും നീതിക്കും നിരക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്‌ സിസിഫസിലെ ഈ സവിശേഷമായ ദര്‍ശനം. “അന്യന്‍” എന്ന നോവലിലും കാണാന്‍ കഴിയുന്നത. കഥാനായകന്റെ (മ്യൂര്‍സോശള്‍ട്ടു) പക്ഷത്തുനിന്നുളള ഉത്തമപുരഷ ആഖ്യാന രീതിയാണ്‌ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്‌. “അമ്മയുടെ മൃതദേഹത്തിനരികിലും പിന്നീട്‌ ശവസം സ്കാരവേളയിലും മ്യൂര്‍സോള്‍ട്ട്‌ ഗ്രകടിപ്പിച്ച നിര്‍വ്വികാരത എല്ലാവരും ശ്രദ്ധിച്ചിരു ന്നു. അമ്മ ഇന്നു മരിച്ചു. ഇന്നലെയുമാകാം. എനിയ്ക്ക്‌ വേണ്ടത്ര നിശ്ചയമില്ല.” എന്ന പ്രസ്താവനയോടെയാണ്‌ നോവല്‍ തുടങ്ങുന്നത്‌. (അല്‍ബേര്‍ കാമ്യു 189 അന്യന്‍, 1942, 15). തുടക്കത്തില്‍ തന്നെ യുക്തിയില്ലായ്മയുടെ നേര്‍ക്കാഴിച്ച കാണാന്‍ കഴിയും. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നിരത്തി വയ്ക്കലായി “അന്യന്‍” മാറുന്നുണ്ട്‌. 194-ലെ അന്യന്റെ പെന്‍ഗ്വിന്‍ പതിപ്പില്‍ അവതാരകനായ സിറിള്‍ കൊണോളി ഇങ്ങനെ അഭിപ്രായപ്പെടുന്നതായി ആര്‍നോള്‍ഡ്‌. പി. ഹിന്‍ക്ടിഫ്‌ വ്യക്തമാക്കുന്നു. അടിസ്ഥാനപരമായി ഈ നോവല്‍ അസംബന്ധാത്മകമാവു ന്നത്‌ ക്രിസ്തീയ സാന്മാര്‍ഗ്ലഗികതയും യൂറോപ്യരുടെ നീതിബോധവും യൂറോപ്യന ല്ലാത്ത ഒരുവനില്‍ അടിച്ചേല്പിക്കപ്പെടുന്നതിലൂടെയാണ്‌. അതായത്‌, ഇവിടെ അസംബന്ധാത്മകത സാമൂഹ്യമാണ്‌, അതിഭാതികമല്ല.” (1974: 38). തുടര്‍ന്ന്‌, തെറ്റിദ്ധാരണ (Cross purpose) (1934) പ്ലേഗ്‌ (1947) എന്നീ കൃതി കള്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ മനുഷ്യജീവിതത്തിന്റെ ഗംഭീര വിജയമായ “റെബല്‍” എന്ന ഗ്രന്ഥം രചിച്ചു. കാമ്യുവിന്റെ വിസ്തൃതമായ പുസ്തകപരിചയ ത്തിന്റെയും വിചാരഭൈവത്തിന്റെയും കണ്ണാടിയായി ഈ കൃതിയെ വിശേഷിപ്പി ക്കുന്നു. “കാമ്യു റെബലിനെ നിര്‍വ്വചിക്കുന്നത്‌ (A man who say no but whose refusal does not imply a renunciation) എന്ന രീതിയിലാണ്‌. കലാപത്തിന്റെ ഏറ്റവും ശുദ്ധീകരിക്കപ്പെട്ട രൂപം കലയിലാണെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷേ വിപ്ലവകാരി NO എന്ന്‌ പറയുന്നത്‌ കലയിലൂടെയല്ലല്ലോ. റിബല്‍ ഒറ്റപ്പെട്ടവനായി രിക്കും. വിപ്ലവകാരി ഒരിക്കലും അങ്ങനെയായിരിക്കില്ല. പ്രവര്‍ത്തനതലത്തില്‍ കലാപം കേവല നിഷേധമാണെങ്കില്‍ വിപ്ലവം നിഷേധത്തിന്റെ നിഷേധമായിരിക്കു കയും ചെയ്യും.” സാധാരണ വായനക്കാരന്റെ മുന്നില്‍ അസാധാരണമായൊരു ലോകം തുറന്നിട്ടു കാമ്യു. റെബലിലാകട്ടെ ജീവിതത്തിന്റെ നിരര്‍ത്ഥതയ്ക്ക്‌ എതിരായിട്ടുള്ള രപക്ഷോഭണമാണ്‌ വിഷയം. കാമ്യൂവിന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ അവസ്ഥ യ്ക്കെതിരെയും സമസ്ത പ്രപഞ്ചത്തിനുമെതിരെയുമാണ്‌ റെബല്‍ വഹ്രക്ഷോഭം നയിക്കുന്നതെങ്കില്‍ അത്‌ അതിഭാതിക കലാപം ആയിരിക്കും. റെബല്‍ എല്ലാറ്റി 190 നെയും നിഷേധിക്കുന്നത്‌ എല്ലാറ്റിനെയും പുന:സ്ൃഷ്ടിക്കാനുള്ള ശ്രമമായിട്ടാണ്‌ വ്യാഖ്യാനിയ്ക്കപ്പെടുന്നത്‌. കാമ്യൂവിന്റെ ചിന്തയില്‍ നീഷെയുടെ സ്വാധീനമുണ്ട്‌. ഈശ്വരന്‍ മരിച്ചുവെന്ന്‌ വിശ്വസിക്കുന്ന നീഷെ ഒന്നിലും വിശ്വസിക്കാതെ പുതി യൊരു ജീവിതചിന്തയില്‍ ചെന്നെത്താന്‍ ശ്രമിക്കും. ഇതിന്റെ സ്വാധീനം “സിസിഫസ്‌' പുരാണത്തിലും റെബലിലും കാണാന്‍ കഴിയും. കെ. പി, അപ്പന്റെ കണ്ടെത്തലില്‍ കാമ്യു ഒരു കലാകാരനാണ്‌. അതു കൊണ്ട്‌ കലയ്ക്കും ര്രക്ഷോഭണത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അപ്പന്‍ ഗാരവപൂര്‍വ്വം ചിന്തിക്കുന്നു. സൃഷ്ടിയുടെ പ്രക്രിയയാണ്‌ പ്രക്ഷോഭണം. നശി പ്പിക്കലല്ല. കലയിലാണ്‌ കലാപത്തിന്റെ ഏറ്റവും ്രകടമായ സ്വാധീനം കാണുന്ന തെന്ന്‌ കാമ്യൂ വാദിക്കുന്നു. “കലാകാരന്റെ പ്രക്ഷോഭത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കാമ്യുവിനുള്ള അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമാണ്‌ അപ്പന്റെ അഭിപ്രായം. യാഥാര്‍ത്ഥ്യത്തിനോടുള്ള കേവലമായ നിഷേധമാണ്‌ അപ്പന്‌ കല. പക്ഷേ കാമ്യു പറയുന്നത്‌ To create beauty, the most simultaneously reject reality and exalt certain of its aspects. Art dispute reality, but does not hide from it. യാഥാര്‍ത്ഥൃത്തിന്റെ അതിഹീനമായ വശങ്ങളെ നിഷേധിക്കുന്നതോടൊപ്പം മറ്റു ചില വശങ്ങളെ ഉയര്‍ത്തിക്കാട്ടാനും കാമ്യു ശ്രദ്ധിക്കുന്നുണ്ട്‌ “.”” അറിയാതെയാ ണെങ്കിലും ഒരേ സമയത്ത്‌ “അതേ” എന്നും “ഇല്ല” എന്നും വിലയിരുത്തുന്ന കാമ്യു വിന്റെ നിഷേധത്തെ കേവലമായ നിഷേധമായി കെ. പി. അപ്പന്‍ കാണുന്നു. മാത്രമല്ല നിഷേധം സ്ൃഷടിക്കുമുമ്പുള്ള അവസ്ഥയാണെന്ന തത്വവും അപ്പനെ വേണ്ടത്ര സ്വാധീനിച്ചതായി കാണുന്നില്ല.” ആല്‍ബേര്‍ കാമ്യുവിനെക്കുറിച്ചുള്ള ഈ ലേഖനത്തില്‍ കെ. പി. അപ്പന്‍ ്രസ്താവിക്കുന്നത്‌. “വിശ്വസാഹിതൃത്തിന്റെ ഈ നൂറ്റാണ്ടില്‍ ശൂന്യവാദത്തിനപ്പു റമുള്ള ജീവിതചിന്ത സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചിന്തകനാണ്‌ കാമ്യു. പ്രപഞ്ചവും മനുഷ്യനും തമ്മില്‍ ബന്ധപ്പെടുന്നത്‌ അര്‍ത്ഥശൂന്യതയിന്മേലാണ്‌. കാമ്യുവിന്റെ 191 രചനകള്‍ അതിനെതിരെയുള്ള പ്രചോദനമാണ്‌. റിബലും വിപ്ലവകാരിയും തമ്മി ലുള്ള അന്തരം ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌. നരേന്ദ്ര ്രസാദിന്റെ അഭിപ്രായത്തില്‍ അപ്പന്റെ സങ്കല്പത്തിലുള്ള റിബല്‍ ക്വികസോട്ടിന്റെ അനുജനാണന്ന്‌ തോന്നും. “അയാള്‍ക്ക്‌ യഥാര്‍ത്ഥലോകം (ഗ്രശ്നമല്ലെന്ന്‌ തോന്നും കാമ്യുവിന്റെ വ്യക്തിത്വത്തോട ഗ്രന്ഥകാരന്‍ പൂര്‍ണ്ണമായി നീതിചെയ്തി ട്ടില്ല” എന്നാണ്‌ നരേന്ദ്രപസാദ്‌ വിലയിരുത്തുന്നത്‌, “അബ്സേര്‍ഡ്‌' - അര്‍ത്ഥശൂന്യതാവാദവുമായി സാഹിത്യത്തിലേക്ക്‌ കടന്നു വന്ന കാമ്യു ചര്‍ച്ചാവിഷയമായി പില്‍ക്കാലത്ത്‌ മാറി. അദ്ദേഹത്തിന്റെ രചനാ രീതി സാഹിതൃത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ജീവിതത്തിലെ യാഥാര്‍ത്ഥ്യ ങ്ങളെ കൃതികളില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ലോകത്തിന്റെ അയുക്തികതയെയും പരിവര്‍ത്തനോല്‍കണ്ഠയെയും പരസ്പരവിരുദ്ധമായ രീതിയില്‍ അദ്ദേഹം അവത രിപ്പിച്ചു. അത്തരം സമീപനമാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. ആ സവിശേ ഷതകളും ദര്‍ശനങ്ങളുമാണ്‌ കെ. പി. അപ്പനെ സ്വാധീനിച്ചതും. കെ. പി. അപ്പനെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയും ദാര്‍ശനികനുമാണ്‌ കാമ്യു. 4.3 യോനെസ്കോ - അര്‍ത്ഥവത്തായ അര്‍ത്ഥശൂന്യത ആധുനികതയുടെ സവിശേഷതകളിലൊന്നായ അബ്ഡേസിസത്തെ കൃത്യ മായ നിര്‍വചനത്തില്‍ ഒതുക്കാനാവില്ല. ആല്‍ബേര്‍ കാമ്യുവിന്റെ “ദ മിത്ത്‌ ഓഫ്‌ സിസിഫസ്‌” എന്ന ലേഖനത്തില്‍ ആണ്‌ ആദ്യമായി അബ്സേഡ്‌ എന്ന പദമുപ യോഗിച്ചത്‌. ഓകസ്‌ഫോര്‍ഡ്‌ ഡിക്ഷണറി അബ്സേര്‍ഡിസത്തിന്‌ ഇണങ്ങിച്ചേരാ ത്തത്‌, കാര്യകാരണ ബന്ധമില്ലാത്തത, വിഡ്ഡിത്തം നിറഞ്ഞത്‌, എന്നിങ്ങനെ അര്‍ത്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ക്രിസ്‌ ബാല്‍ഡികു നല്‍കുന്ന നിര്‍വ്വചനം അര്‍ത്ഥമോ മൂല്യമോ ഇല്ലാത്ത ലോകത്തില്‍ ആധുനികമനുഷ്യര്‍ നയിക്കുന്ന ജീവിതം ഉദ്ദേശ്യരഹിതമാണെന്നബോധം അവര്‍ക്കുതന്നെയുണ്ടാകുന്നുവെന്നാണ്‌. ഈ അവസ്ഥയെ കാണിക്കാനാണ്‌ അബ്സേഡ്‌ എന്ന പദം ഉപയോഗിച്ചുവരുന്ന 192 ത്‌. അസ്തിത്വവാദത്തില്‍ നിന്നാണ്‌ അബ്ഡേസിസം രൂപംകൊള്ളുന്നത്‌. അസ്തിത്വവാദത്തെ കൃത്യമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ സാധ്യ മല്ല. (ജോണ്‍ മാക്വറി 1972 : 14). ഇത്തരത്തില്‍ പല നിര്‍വ്വചനങ്ങളാണ്‌ അബ്സേ ഡിസത്തിന്‌ നല്‍കുന്നത്‌. സാര്‍ത്ര, കാഫ്്‌കെ, കാമ്യു എന്നിവരാണ്‌ സാഹിത്യ ത്തില്‍ പ്രധാനമായും അബ്സേര്‍ഡിസത്തെ കൊണ്ടുവന്നത്‌. ഇവരുടെ കൃതിക ളില്‍ ജീവിതം അര്‍ത്ഥശുന്യമാണെന്നും, അസംബന്ധമാണെന്നുമുളള ധ്വനികള്‍ കണ്ടെത്താന്‍ കഴിയും. തുടര്‍ന്ന്‌ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ നാടക (പസ്ഥാനത്തി ലേക്ക്‌ അബ്സേഡിസം കടന്നുവന്നു. അര്‍ത്ഥശുനൃതയുടെ നാടകവേദി എന്ന വിശേഷണമാണ്‌ ഈ രചനകള്‍ക്ക്‌ നല്‍കിയത്‌. 4ട്ട0റകളിലും 60 കളിലുമാണ്‌ ഇതിന്റെ ഉത്ഭവം. നാടക്രപസ്ഥാനത്തിന്റെ അമരക്കാരായ സാമുവല്‍ ബക്കറ്റ്‌, ജീന്‍ ഷെനെ, യൂജിന്‍ യോനസ്കോ, ആര്‍തര്‍ അഡ്‌്മോവ്‌ തുടങ്ങിയവരായിരുന്നു പ്രധാ നികള്‍. സ്വന്തംഭാവനയുടെ നിയമങ്ങള്‍ക്കാണ്‌ ഇവര്‍ പ്രഥമാംഗീകാരം നല്‍കിയ ത്‌. ഒരു മിസ്റ്റിക കണ്‍സെപ്റ്റ്‌ നടപ്പിലാക്കാന്‍ അവര്‍ ശ്രമിച്ചു. സമകാലിക നാടക കലയുടെ അംഗീകൃതമുല്യങ്ങളെ അവര്‍ നിരസിച്ചു. നാടകവിരുദ്ധ സ്വഭാവം സവിശേഷതയായി. ഭാഷ എന്നത്‌ ആശയവിനിമയ തലത്തില്‍ അപൂര്‍ണ്ണമാവു കയും വികാര്്രപകടനങ്ങള്‍ ബിംബങ്ങളിലേക്കും ഗ്രതീകങ്ങളിലേക്കും വഴി മാറു കയും ചെയ്തു. ഇത്തരം അവതരണത്തിലൂടെ നാടകം ഭാഷാപ്രയോഗതലം വിട്ടു അവതരണാത്മക തലത്തിലേക്കുയര്‍ന്നു. അതിനാല്‍ പ്രേക്ഷകന്‍ നടന്റെ ചലന ങ്ങളിലും അംഗവിക്ഷേപണത്തിലും ശ്രദ്ധചെലുത്തേണ്ടത്‌ നാടകാസ്വാദനത്തിന്റെ ഭാഗമായി. ഓരോ എഴുത്തുകാരും അവരവര്‍ക്ക്‌ ഇണങ്ങുന്ന രീതി അതിനായി സ്വീകരിച്ചു. അവരുടെ കഥാപാത്രങ്ങള്‍ മനുഷ്യാവസ്ഥയുടെ യുക്തിരാഹി ത്യത്തെപ്പറ്റി വേദിയില്‍ കയറിനിന്ന്‌ വാദിക്കുകയല്ല മറിച്ച്‌ ്രവ്ൃത്തിയിലൂടെയും രംഗബിംബത്തിലൂടെയും അവര്‍ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുകയാണുണ്ടായത്‌. അര്‍ത്ഥശുന്യതയുടെ നാടകവേദിയിലേക്ക്‌ കലാകാരന്മാരെ നയിച്ച (്പധാനപ്പെട്ട 193 സംഭവം നീഷെയുടെ ഈശ്വരന്‍ മരിച്ചുവെന്ന ആശയമാണ്‌ കാമ്യുവിന്റെ “സിസി ഫസ്പുരാണം” എന്ന ഗ്രന്ഥത്തിലെ ആശയം പുതിയ നാടക പ്രതിഭയെ ആഴ ത്തില്‍ സ്വാധിീനിച്ചിട്ടുണ്ട്‌. യോനെസ്കോയെ സംബന്ധിച്ചു അര്‍ത്ഥശൂന്യത എന്നത്‌ ലക്ഷ്യമില്ലാത്ത അവസ്ഥയാണ്‌. ഈ ലോകം മനുഷ്യന്പരിചിതമായിട്ടുപോലും അത്‌ പലപ്പോഴുമവന്‍ അപ രീചിതമാവുന്ന അവസ്ഥ ഉണ്ടാവുന്നു. ഒന്നിനെക്കുറിച്ചും ബോധവാനല്ലാത്തതി നാല്‍ വാഗ്ദത്ത ഭൂമിയെക്കുറിച്ചും അവന്‍ അജ്ഞനാണ്‌. ഈ ഇരുണ്ട സത്യം കണ്ടെത്തുമ്പോഴേയ്ക്കും അവന്‍ ലോകത്ത്‌ നിന്നും കഥാവശേഷനാകുന്നു. “മനുഷ്യനും അവന്റെ ജീവിതവും തമ്മിലുള്ള ഈ തെറ്റിപ്പിരിയലാണ്‌, നടനും വേദിയും തമ്മിലുള്ള ഇണക്കമില്ലായ്മയാണ്‌, അര്‍ത്ഥശൂന്്യതയെക്കുറിച്ചുളള ബോധം സൃഷ്ടിക്കുന്നത്‌. അര്‍ത്ഥശൂന്യത എന്നത്‌ ലക്ഷ്യമില്ലാത്ത അവസ്ഥ യായി യോനെസ്കോ കാണുന്നു.” മതവിശ്വാസങ്ങളുടെയും ദര്‍ശനങ്ങളുടെയും വേരുകള്‍ നഷടപ്പെടുന്നതോടെ മനുഷ്യന്‍ സ്വയം നഷ്ടപ്പെടുകയും തുടര്‍ന്ന്‌ അവന്റെ യത്നങ്ങള്‍ യുക്തിഹീനമാവുകയും ചെയ്യുന്നു. കാമ്യുവും സാര്‍ത്രും ചെയ്തത്‌ യുക്തിയ്ക്ക്‌ നിരക്കാത്തതും ജീവിതത്തെ അംഗീകൃതവും യുക്തിക്കു നിരക്കുന്നതുമായ രൂപത്തില്‍ അവതരിപ്പിക്കുകയാണ്‌. ഇതിന്‌ വിപരീതമായി പുതിയനാടകകൃത്തുകള്‍ ചെയ്തത്‌ അംഗീകൃത രൂപത്തെ നിഷേധിച്ചുകൊണ്ട്‌ യുക്തിയ്ക്ക്‌ നിരക്കാത്ത രൂപം സൃഷടിച്ച്‌ ജീവിതത്തിന്റെ യുക്തിരാഹിത്യം ധ്വനി പ്പിച്ചു. അവര്‍ പഴയ നാടകബോധത്തെ തകിടംമറിയ്ക്കാന്‍ ദുരന്തനാടകത്തി ന്റെയും ്രഹസനത്തിന്റെയും രസകരമായ കലര്‍പ്പ്‌ സൃഷടിച്ചു. ്രഹസനങ്ങ ളുടെ സ്വഭാവം (പകടിപ്പിക്കുന്നുണ്ടെങ്കിലും ചിരിയ്ക്കു പകരം ആഴമേറിയ ദുരന്ത ബോധം സൃഷ്ടിച്ചതിനാല്‍ ഈ നാടകങ്ങള്‍ ഇരുണ്ട വ്രഹസനങ്ങള്‍ എന്ന്‌ ആദ്യ കാലത്ത്‌ അറിയപ്പെടുകയുണ്ടായി. മാര്‍ട്ടിന്‍ എസ്കിന്റെ അഭിപ്രായത്തില്‍ ഈ നാടകസമ്്രദായത്തിന്റെ വേരുകള്‍ പോയകാലത്തിന്റെ വിദൂരതയോളം വ്യാപിച്ചി 194 ടുണ്ട്‌. പ്രസിദ്ധ നാടകകൃത്തായ ഷേകസ്പിയര്‍പോലും അത്തരത്തിലുള്ള രീതി കളെ അവലംബിച്ചിരുന്നു., വികാരം യുക്തിയ്ക്ക്‌ പുറത്താണ്‌. എഴുത്തുകാരന്‍ യുക്തിയെ ഉപേക്ഷി യ്ക്കുമ്പോള്‍ മാത്രമേ വികാരം സ്വതന്ത്രമാവുകയുള്ളൂ. റിങ്ലാഡറുടെ (1885 -1933) നാടകങ്ങള്‍ യുക്തിയുടെ കുപ്പായം ഉപേക്ഷിച്ച അസംബന്ധ നാടകങ്ങ ളാണ്‌. അദ്ദേഹത്തിന്റെ നാടകങ്ങള്‍ ആഴത്തിലുള്ള ദാര്‍ശനിക ചിന്തകളും മന സ്റിന്റെ അബോധതല ശബ്ദങ്ങളും ചേര്‍ന്നതാണ്‌. സ്ട്രീന്‍ബര്‍ഗ്ലിന്റെ നാടക ങ്ങള്‍ പേടിസ്വപ്നത്തിന്‌ സമാനമായ രംഗങ്ങള്‍ വേദിയില്‍ സ്യഷ്ടിക്കുന്ന പുതിയ നാടകകലയുടെ വേരുകളാണ്‌. ഇദ്ദേഹം ലോകത്തെ മന:ശാസ്ത്രചിന്തയുടെ പിന്‍ബലത്തില്‍ അവതരിപ്പിച്ചു. അതിനാല്‍ അദ്ദേഹത്തിന്‌ സകലതും സാധ്യവും സംഭവ്യവുമായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ അവ്യക്തഭൂമിയില്‍ നിന്ന്‌ സ്മരണ കളും അര്‍ത്ഥശുന്ൃയതകളും അനുഭൂതികളും നിറഞ്ഞ ലോകം അദ്ദേഹം സമ്മാനി ച്ചു. ഒരു സ്വപ്നജീവിയുടെ ഏകാന്തചേതനയുടെ സ്വരമായിരുന്നു ആ നാടകങ്ങ ളില്‍. അതിന്റെ അനുരണനം പുതിയ നാടകവേദിയിലും അനുഭവപ്പെട്ടു. യോനെ സ്കോയുടെയും ബചക്കറ്റിന്റെയും നാടകങ്ങളില്‍ കാഫ്കെയുടെ കലയും ദര്‍ശ നവും സ്വാധീനിച്ചു, യോനെസ്കോയുടെ “കാണ്ടാമൃഗം” അതിന്‌ പ്രത്യക്ഷ ഉദാഹ രണമാണ്‌. യഥാര്‍ത്ഥത്തില്‍ നാടകവിരുദ്ധ സ്വഭാവമാണ്‌ അര്‍ത്ഥശുന്യതയുടെ നാടകവേദി കടിപ്പിക്കുന്നത്‌. ആഴമേറിയ ദാര്‍ശനിക പ്രശ്നങ്ങള്‍ അവതരിപ്പി യ്ക്കാന്‍ ഭാഷ അപര്യാപ്തമായിത്തീരുന്നു. വികാരപ്രകടനത്തിലൂടെ സാധ്യമാ ക്കുന്നു. അങ്ങനെ ചിന്തയെ ഭാഷ വഞ്ചിക്കുന്നു. വികാരങ്ങളെ ഒറ്റിക്കൊടുക്കു ന്നു. അതുകൊണ്ട്‌ പുതിയ നാടകവേദി മനുഷ്യാവസ്ഥയെ മൂര്‍ത്തമായ ബിംബ ങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു, യോനെസ്കോയുടെ “പാഠം” (The |ടടഠn) എന്ന നാടകം വാക്കുകളുടെ അര്‍ത്ഥം മരിച്ചുപോയെന്നും അതുകൊണ്ട്‌ വ്യക്തികള്‍ തമ്മിലുളള ആശയവിനിമയം അസാധ്യമാണെന്നുമുള്ള സങ്കല്പം ശ്രമി 195 പ്പിക്കുന്ന കല്പനകളെ തികഞ്ഞ ചാതുര്യത്തോടെ അവതരിപ്പിക്കുന്നു. കോമിക്‌ നാടകം എന്നാണ്‌ അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്‌. പാഠം (The lesson) എന്ന നാടകം നടക്കുന്നത്‌ ്രാന്‍സിലെ ചെറിയ നഗര ത്തിലെ ഒരപ്പാര്‍ട്ടമെന്റ മുറിയിലാണ്‌. പതിനെട്ട്വയസ്സുള്ള ചുറുചുറുക്കുള്ള ഒരു പെണ്‍കുട്ടി പ്രൊഫസറുടെ വീട്ടില്‍ ട്യൂഷന്‍ വരുന്നു, പ്രൊഫസര്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു എന്ന മുഖവുരയോടുകൂടി വേലക്കാരി മേരി പെണ്‍കു ട്ടിയെ സ്വീകരിക്കുന്നു. ജ്യോഗ്രഫിയില്‍ ഡോകടറേറ്റ്‌ എടുക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. ആദ്യം വൃദ്ധനായ പ്രൊഫസര്‍ ലജ്ജാലുവായി കാണപ്പെടു ന്നു. പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹം പ്രാമാണികത പ്രകടിപ്പിക്കു ന്നു. പാഠത്തില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നു. പക്ഷേ അവിടെ ഭാഷ ഒരു തടസ്സമാവുന്നു. ഭാഷാപരമായ ആശയക്കുഴപ്പം വിദ്യാര്‍ത്ഥിയുമായി സംവദിക്കാന്‍ പ്രൊഫസര്‍ക്ക്‌ കഴിയാതെവരുന്നു. പെണ്‍കുട്ടി പ്രൊഫസറുടെ കാമാതുരത മന സ്റിലാക്കുകയും അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രം മെനയുകയും ചെയ്തു. അതിനായി പെണ്‍കുട്ടിയുടെ പ്രതിഷേധം പല്ലുവേദനയായി മാറുന്നു. പല്ലുവേദന പാഠം ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ അവളിലുണ്ടാക്കുന്നു. അവള്‍ അത്‌ പ്രൊഫസറോട്‌ പറയുന്നു. പ്രൊഫസര്‍ കത്തിയെടുക്കുന്നു. പെണ്‍കുട്ടി വധി യ്ക്കപ്പെടുന്നു. വേലക്കാരി മേരി പറയുന്നു ഇത്‌ പ്രൊഫസറുടെ നാല്പതാ മത്തെ കൊലപാതകമാണെന്ന്‌. തുടര്‍ന്ന്‌ നാല്പത്തിയൊന്നാമത്തെ ഇരയും പാഠ ത്തിനായി എത്തുന്നു. അവളെ വേലക്കാരി കൂട്ടിക്കൊണ്ടു പോകുന്നതിലുൂടെ നാടകം അവസാനിക്കുന്നു. യോനെസ്കോയുടെ ദ ലസ്സന്‍ (പാഠം) എന്ന നാടകത്തില്‍ അസംബന്ധ ത്തിന്റെ ഒന്നിലധികം തലങ്ങള്‍ കാണാന്‍ കഴിയും. ഇതില്‍ അധികാരത്തിന്റെ ഉപ കരണം എന്ന നിലയില്‍ ഭാഷയെ ഉപയോഗിക്കുന്നു. നാടകത്തിന്റെ തുടക്കത്തില്‍ ജിജ്ഞാസയും ചൈതന്യവും എല്ലാമുണ്ടായിരുന്ന പഠിതാവിന്‌ അതെല്ലാം നഷ്ട 196 മാവുകയും പ്രൊഫസറുടെ സ്വഭാവം മനസ്സിലാവുകയും ചെയ്യുന്നു. പ്രൊഫസറാ കട്ടെ ലജ്ജാലുവും അസ്വസ്ഥനുമായിരുന്നുവെങ്കിലും പഠിതാവിന്മേല്‍ ആധി പത്യം നേടുന്നു. വിദ്യാര്‍ത്ഥിയുടെ അസ്വാസ്ഥ്യങ്ങള്‍ പല്ലുവേദനയിലൂടെ പുറത്തേക്ക്‌ വരു ന്നു. പല്ലുവേദന പെണ്‍കുട്ടിയുടെ സംസാരശേഷി നഷടപ്പെടുന്നതിന്റെ സൂചന യാണ്‌. ഭാഷ എന്ന അനുഗൃഹീതമായ വിനിമയമാര്‍ഗ്ഗം അവള്‍ക്ക്‌ നഷടപ്പെടുന്നു. മാനസികയാഥാര്‍ത്ഥ്യത്തോടൊപ്പം ശാരീരികയാഥാര്‍ത്ഥ്യവും അന്ത്യവേദ്യമാകു ന്നു, നാടകാവസാനത്തില്‍ പ്രൊഫസര്‍ അവളെ ശാരീരികമായി കീഴ്പ്പെടുത്തി അവളെ കൊല്ലുകയും ചെയ്യുന്നു. ഈ നാടകത്തിലെ അസംബന്ധങ്ങള്‍ പ്രൊഫസര്‍ക്കും വിദ്യാര്‍ത്ഥിനിക്കുമി ടയിലെ അസംബന്ധ സംഭാഷണങ്ങളാണ്‌. പെണ്‍കുടിക്ക്‌ കൂട്ടാനറിയാം എന്നാല്‍ കുറയ്ക്കലിന്റെ സാദ്ധ്യതകളെക്കുറിച്ച്‌ ചിന്തിയ്ക്കാനാവുന്നില്ല. ഞൊടിയിടയില്‍ വലിയ സംഖ്യകള്‍ തമ്മില്‍ ഗുണിക്കാനറിയാവുന്ന അവള്‍ക്ക്‌ 16 വരെ എണ്ണാനറി യാവു. ഭാഷയെക്കുറിച്ച്‌ പ്രൊഫസര്‍ നല്‍കുന്ന പാഠങ്ങളും ഇതുപോലെ അസം ബന്ധാത്മകമാണ്‌. അവളുടെ “പല്ലുവേദന്‌ എന്നത്‌ തന്നോടുള്ള പ്രതിഷേധ ത്തിന്റെ ബിംബമായി ഖ്രൊഫസര്‍ക്ക്‌ ബോധ്യമാവുന്നു. പ്രൊഫസറുടെ ബോധ്യ പ്പെടല്‍ പ്രേക്ഷകനിലേക്കും അതെ അര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു. അതുപോലെ തന്നെ വേലക്കാരി എന്ന കഥാപാത്രം എല്ലാം കണ്ടും കേട്ടും ്രതിരോധിയ്ക്കാനാ വാതെ നിസ്സഹായയായി മാറുന്നു. പക്ഷേ അവരുടെ ഉള്ളില്‍ ഖഡ്രൊഫസറുടെ മോശമായ സ്വഭാവത്തെ എതിര്‍ക്കാനുള്ള പ്രതികാരവാഞ്ചയുണ്ടുതാനും. പല പ്പോഴും അത്‌ പകടിപ്പിയ്ക്കാനാവാത്തത്‌ അവരുടെ വീട്ടിലെ സ്ഥാനത്തെയോര്‍ത്ത്‌ മാത്രമാണ്‌. ഈ വേലക്കാരിയും സമൂഹത്തിലെ നിസ്സഹാ യരായവരുടെ പ്രതീകമായിത്തീരുന്നു. എന്നാല്‍ ക്ഷമ അതിര്‍ വിടുമ്പോള്‍ പ്രതി കരിയ്ക്കണമെന്ന മനോധര്‍മ്മവും വേലക്കാരിയിലൂടെ കണ്ടെത്താന്‍ കഴിയും. 197 ഗുരുശിഷ്യബന്ധത്തില്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ നിരാകരിക്കുന്നു പ്രൊഫ സര്‍. പ്രൊഫസറുടെ ഈ പ്രവര്‍ത്തനം സാമൂഹിക മൂല്യങ്ങള്‍ക്ക്‌ എതിരായി നില്‍ക്കുന്ന ഒന്നാണ്‌. ഇവിടെ ഗുരുവിനെ ധിക്കരിക്കുക എന്ന പ്രവൃത്തി ശിഷ്യയ്ക്ക്‌ അനുവദനീയമായ ഒന്നല്ല പക്ഷേ തനിയ്ക്ക്‌ തുറന്നടിച്ച്‌ ്രതിഷേധി യ്ക്കാന്‍ അവള്‍ക്ക്‌ കഴിയുന്നില്ല. അതിനാണ്‌ അതിനെ പല്ലുവേദനയായി പ്രതീക വത്കരിക്കുന്നത്‌. ഈയൊരവസ്ഥയില്‍ സ്വാഭാവികമായും ഇഷ്ടവും അനി ഷ്ടവും ചേര്‍ന്ന്‌ കലാപം പൊട്ടിപ്പുറപ്പെടും. ഈ കലാപമാണ്‌ “കത്തി കൊല്ലുന്നു” എന്ന്‌ പ്രൊഫസറുടെ മറുപടി. ഇവിടെയും കൊലപാതകം പ്രതീകമായി അവത രിപ്പിക്കുന്നു. നീതിയ്ക്ക്‌ നിരക്കാത്ത തലങ്ങള്‍ യോനെസ്കോ അവതരിപ്പിച്ചത്‌ സമൂഹത്തില്‍ അസന്തുഷ്ടി ഉണ്ടാക്കുന്നതോടൊപ്പം ്രതിഷേധവും സൃഷ്ടി ക്കപ്പെടുന്നുവെന്ന്‌ കാണിക്കാനാണ്‌. യോനസ്കോയുടെ “കാണ്ടാമൃഗം” (റൈനോസെറസ്‌) എന്ന നാടകത്തില്‍ ബെറേങ്നര്‍ എന്ന നായകന്‍ ഒഴികെ മറ്റെല്ലാപേരും കാണ്ടാമൃഗങ്ങളായി മാറുന്നു. “റൈനോറൈററിസ്‌” എന്ന പ്രത്യേകരോഗം പിടിപ്പെട്ട മനുഷ്യര്‍ കാണ്ടാമൃഗങ്ങ ളായി മാറുന്നു. കൂടാതെ അങ്ങനെ ആയിത്തീരാന്‍ അഗ്രഹിക്കുന്നുവെന്നതും ഈ രോഗത്തിന്റെ ലക്ഷണമാവുന്നു. ബൊറേങ്നറിന്റെ കാമുകിയായ ഡെയ്സിയും കാണ്ടാമൃഗമായി മാറുന്നതോടുകൂടി അയാള്‍ ഒറ്റപ്പെടുന്നു. നഗരത്തിലെ ഏക മനുഷ്യനായ അദ്ദേഹം ഒരിക്കലും കീഴടങ്ങാന്‍ കൂട്ടാക്കുന്നില്ല. അതോടെ നാടകം അവസാനിക്കുകയാണ്‌. യോനെസ്കോവിന്‌ ഫാസിസത്തോടുള്ള വിയോജിപ്പിന്റെ മനോഭാവം നാട കത്തിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ്‌ ഇവിടെ കാണാന്‍ കഴിയുന്നത്‌. 1938 -ല്‍ റുമേനിയ വിടുന്നതിന്മുമ്പ്‌ വേണ്ടപ്പെട്ടവരെല്ലാം ഫാസിസം സ്വീകരിച്ചപ്പോള്‍ ഒറ്റയ്ക്ക്‌ ഫാസിസത്തിനോട്‌ മുഖം തിരിച്ച വ്യക്തിയാണ്‌ യോനെസ്കോ. ബൊറേ ങ്നര്‍ എന്ന കഥാപാത്രം യോനെസ്കോയുടെ ഈ നയത്തിന്റെ വക്താവാണ്‌. 198 ബൊറേങ്നറുടെ വാദം കാണ്ടാമൃഗത്തെക്കാള്‍ ഉയര്‍ന്ന നിലവാരം മനുഷ്യനാണെ ന്നാണ്‌. “ലോഗ്‌ ലിവ്‌ ദ വൈറ്റ്റേസ്‌' എന്ന മുദ്രാവാക്യവുമായി ഈ കഥാപാത്രം താദാത്മ്യം പുലര്‍ത്തുന്നുണ്ട്‌ (മാര്‍ട്ടന്‍ എസ്സ്ലിള്‍ 1981, 178-79) എന്നാല്‍ ഈ ഒരു ആശയതലത്തില്‍ മാത്രം ഒതുങ്ങുന്നില്ല നാടകം. സങ്കീര്‍ണ്ണമായ ആശയബന്ധ ങ്ങള്‍ നാടകത്തിന്റെ സവിശേഷതയാണ്‌. ബൊറേങ്നര്‍ തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്‌. അയാളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജോലികിട്ടാത്തതില്‍ അയാള്‍ ദു:ഖിതനാവുന്നു. ജീവിതം നിരര്‍ത്ഥകമാവുന്നു. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ നിന്ന്‌ ബഹിഷ്കൃതനായതു പോലെ എനിയ്ക്ക്‌ തോന്നുന്നു. അതുകൊണ്ടാണ്‌ ഞാന്‍ കുടിക്കുന്നത്‌ എന്ന്‌ ബൊറേങ്നര്‍ പറയുന്നുണ്ട്‌ (മിരന്‍ മാഗ്്‌ലോ, 1972, 645). സുഹൃത്തുക്കളും ചുറ്റു പാടുമുള്ളവരും കാണ്ടാമൃഗമാവാന്‍ പറയുമ്പോഴും അയാള്‍ അതിന്‌ വിസമ്മതി ക്കുന്നു. നമ്മള്‍ കാലത്തിനൊത്ത്‌ മാറണം എന്ന്‌ സുഹൃത്ത്‌ ഉപദേശിക്കുന്നു. ഒര വസരത്തില്‍ തന്റെ ഗ്പതിരോധം ദുര്‍ബലപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നുന്നു. കടുപ്പമേറിയ തൊലിയും തേറ്റയുമില്ലാത്തതിനാല്‍ അയാള്‍ക്ക്‌ ലജ്ജ തോന്നി. “ഞാന്‍ എത്രമാത്രം വ്ൃത്തികെട്ടവനാണ്‌” എന്ന അയാള്‍ വിലപിക്കുന്നു. എന്നാല്‍ വീണ്ടും അയാള്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ഈ നാടകം വ്യക്തവും സ്വതന്ത്രവുമായ ചിന്തകള്‍ ഇല്ലാതിരിക്കുകയും ഭൂരിപക്ഷത്തെ അനുകരിക്കുകയും ചെയ്യുന്നവരെ പരിഹസിക്കുകയുമാണ്‌. അതോടൊപ്പം പ്രതികരണശേഷിയും കലാപരതയുമുള്ള ഉപരിവര്‍ഗ്ഗമെന്ന്‌ നടിക്കുന്നവരെയും കളിയാക്കുന്നുണ്ട. ഈ നാടകത്തിന്റെ കാഴ്ച്ചപാട്‌ അടിസ്ഥാനപരമായി മോചനമില്ലാത്തതും അസംബ ന്ധാത്മകവുമാണ്‌ മനുഷ്യാവസ്ഥ എന്നതാണ്‌. “കാണ്ടാമൃഗം” മനുഷ്യനില്‍ സംഭവിക്കുന്ന രൂപമാറ്റമാണ്‌. ഇത്‌ കാഫ്കെ യുടെ മെറ്റമോര്‍ഫസിസത്തെ ഓര്‍മ്മിപ്പിക്കുന്നു. ഗ്രിഗര്‍ സാം എന്ന കഥാപാത്ര ത്തിന്‌ രൂപമാറ്റം വന്ന്‌ അയാള്‍ ഒറ്റപ്പെടുമ്പോള്‍ ഇവിടെ മനുഷ്യനെല്ലാവരും കാണ്ടാമൃഗമാവുകയും ബൊറേങ്നര്‍ രൂപാന്തരം സംഭവിക്കാതെ ഒറ്റപ്പെടുകയുമാ 199 ണ്‌. ബൊറേങ്നര്‍ “ഞാനൊരു വികൃത സ്വത്വമാണ്‌, വെറുമൊരു വികൃതസ്വത്വം” എന്ന്‌ വിലപിക്കുന്നുണ്ട്‌. നഗരത്തിലെ മനുഷ്യര്‍ക്ക്‌ സംഭവിക്കുന്ന ഈ രൂപമാറ്റം അയുക്തികമാണ്‌. ഈ അയുക്തികതയ്ക്ക്‌ ബലപ്പെടുത്തുന്ന ക്രിയാംശങ്ങളും ഇതിലുണ്ട്‌. കാണ്ടാമൃഗങ്ങള്‍ എല്ലാ ഗോവണികളും തകര്‍ത്തതിനാല്‍ ഡെയ്സി (ബൊറേങ്നറുടെ കാമുകി) ജോലിസ്ഥലത്തുനിന്ന്‌ പുറത്തിറങ്ങാന്‍ വേണ്ടി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുന്നുണ്ട്‌. (മിരന്‍മാറ്റ്‌ലോ, 1972, 845). തന്റെ സുഹൃത്തായ ജീനിന്റെ വീട്ടില്‍ സന്ദര്‍ശകനായെത്തുന്ന ബൊറേങ്ണര്‍ അയാള്‍ക്ക്‌ കൂടെക്കൂടെ പച്ചനിറവും തൊലിക്കട്ടിയും വര്‍ദ്ധിച്ചുവരുന്നത്‌ കണ്ട്‌ സ്തബ്ധനാ വുന്നു. അയാളുടെ തലയില്‍ വളരുന്ന മുഴ കണ്ടിട്ട ഡോകടറെ വിളിക്കാം എന്ന്‌ ബൊറേങ്നര്‍ പറയുമ്പോള്‍, തനിക്ക്‌ മൃഗഡോകടറില്‍ മാത്രമേ വിശ്വാസമുള്ളു വെന്ന്‌ അയാള്‍ മറുപടി പറയുന്നു. അയാള്‍ ബൊറേങ്നറുടെ സൌഹൃദം തിര സ്‌ക്കരിക്കുന്നു. ജീന്‍ കുപിതനാവുകയും ഭീകരരൂപിയായ കാണ്ടാമൃഗമായി മാറു മ്പോള്‍ ബൊറേങ്ണര്‍ അയാളെ മുറിയിലിട്ടടച്ച്‌ സഹായത്തിനായി നിലവിളിക്കു മ്പോള്‍ കരച്ചില്‍ കേട്ട്‌ ഓടിയെത്തുന്നത്‌ മുഴുവന്‍ കാണ്ടാമൃഗങ്ങളാണ്‌. യോനെസ്കൊയുടെ ഈ നാടകത്തിലെ ആദ്യ അങ്കത്തില്‍ ഒരു യുക്തിവാ ദിയെ കാണാം. താനനുഭവിക്കുന്ന തീവ്രമായ വേദനയെക്കുറിച്ച്‌ ബൊറേങ്നര്‍ പറയുന്ന അതേ അവസരത്തില്‍നത്തന്നെ, യുക്തിവാദി പൂച്ചയേയും സോക്രട്ടീസി നെയുംകുറിച്ചുള്ള തന്റെ യുക്തികള്‍ അവതരിപ്പിക്കുന്നുണ്ട. “എല്ലാ പൂച്ചകളും മരിക്കുന്നു സോക്രട്ടീസ്‌ മരിച്ചു. അതുകൊണ്ട്‌ സോക്രട്ടീസ്‌ ഒരു പൂച്ചയാണ്‌” എന്നാണ്‌ (മിഗന്‍ മാറ്റലോ 1972, 645) ഇപ്രകാരം സാധാരണ യുക്തിക്ക്‌ നിര ക്കാത്ത സംഭാഷണങ്ങളും ക്രിയകളും നിറഞ്ഞതാണെങ്കിലും ആശയ സംവേദന ത്തിന്‌ പ്രാപ്തവുമാണ്‌ നാടകം. കെ. പി. അപ്പന്റെ കാഴ്ച്ചപ്പാടില്‍ മരണവും ജീവിതവും ആത്മര്രകാശന ത്തിന്റെ അസാധൃത സ്യഷ്ടിക്കുന്ന പരിഭ്രാന്തിയും യോനെസ്കോയുടെ കല 200 യെയും ദര്‍ശനത്തെയും ശക്തിയായി നിയന്ത്രിച്ചിരുന്നു. പുതിയ നാടകവേദിയെ ദുരന്തനാടകങ്ങളിലേതുപോലെ മനുഷ്യരുടെ ദയനീയവും നിഗുൂഡവുമായവ സ്ഥയെ അനുസ്മരിപ്പിക്കുകയാണ്‌. മനഷ്യാവസ്ഥയുടെ ഭ്രാന്തമായ സ്വഭാവം ്രകടിപ്പിക്കുന്നതിലൂടെ പുതിയ നാടകവേദി സ്വന്തം അവസ്ഥയെ അതിന്റെ സകലഭാവങ്ങളോടെ ആവിഷക്കരിക്കുന്നു. ഈ ഇരുണ്ടഭാവമാണ്‌ ആദ്യകാല അസംബന്ധ നാടകങ്ങളുടെ ്രധാന സവിശേഷത. അയുക്തികത, ചിന്തനീയവും രസാത്മകവുമാണ്‌. അതോടൊപ്പം ദുരന്ത്രപമേയവുമാണ്‌. ഇത്‌ ഇരുണ്ട ്രഹസ നമായി മാറുന്നു. ഇത്തരം പുതിയ രീതിയിലുള്ള അവതരണം പ്രേക്ഷകനില്‍ ചിന്ത ഉണര്‍ത്തുകയും അതിന്റെ ഫലമായി അവരുടേതായ വ്യാഖ്യാനങ്ങള്‍ പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്‌ പ്രതീകവത്കരണത്തിലൂടെ മാത്രം ലഭി ക്കുന്ന സവിശേഷ സാഹചര്യമാണ്‌. യോനെസ്കോ - അര്‍ത്ഥവത്തായ അര്‍ത്ഥശൂന്യത എന്ന ഈ ലേഖന ത്തില്‍ അസംബന്ധനാടക പ്രസ്ഥാനത്തില്‍ യോനെസ്കോ നല്‍കിയ സംഭാവന കളെ പരിശോധിക്കുന്നു. അതോടൊപ്പം ഗ്പമേയത്തിലും നാടകാവതരണത്തിലും കഥാപാത്രരൂപീകരണത്തിലും എപ്രകാരം യോനെസ്കോ, വൃത്യസ്ത പുലര്‍ ത്തുന്നു എന്നതും കണ്ടെത്തുന്നു. അസംബന്ധാത്മകതയുടെ സവിശേഷതയായ അര്‍ത്ഥശുനൃയത എന്നത്‌ യോനെസ്കോയുടെ സൃഷ്ടികളില്‍ ആസ്വാദകന്‍ സ്വയം ചിന്തിക്കാനും അവരില്‍ നാടകം കഴിയുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക്‌ തത്വചിന്താപരമായ കാഴ്ചപ്പാട്‌ ജീവിതത്തിലുണ്ടാകാനും പര്യാപ്തമാണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ഇത്‌ യോനെസ്കോയുടെ സവിശേഷമായ രചനാപാടവ മായി മാറുന്നു. ആ അര്‍ത്ഥത്തില്‍ അര്‍ത്ഥശുന്യത അര്‍ത്ഥവത്തായി മാറുകയാണ്‌ രചനകളില്‍. 201 4.4 ഷെനെ ജയിലറയില്‍ നിന്ന്‌ ഒരവധുതന്‍ ചെറുപ്പം മുതല്‍ അനാഥത്വത്തിന്റെ ദു:ഖം അനുഭവിച്ച ഷെനെയെ കര്‍ഷക ദമ്പതികള്‍ വളര്‍ത്തി. ജീവിത ്രാരാബ്ധത്തിനിടയില്‍ അദ്ദേഹം ജീവിയ്ക്കാനായി പല ജോലികളും തെരഞ്ഞെടുക്കുന്നു. ഒടുവില്‍ മോഷണക്കുറ്റത്തിന്‌ ജയില്‍ വാസം അനുഭവിക്കേണ്ടിവന്നു. താന്‍ മോഷ്ടാവായതിന്‌ പിന്നിലെ കാരണം അദ്ദേഹം തുറന്നെഴുതുന്നു “സമൂഹത്തില്‍നിന്ന്‌ ശ്രഷ്ടനാക്കപ്പെട്ടപ്പോള്‍ പുരുഷവേശ്യകളെ സ്നേഹിക്കുന്നതിലൂടെ,, മോഷണത്തെ സ്നേഹിക്കുന്നതി ലൂടെ കുറ്റകൃത്യങ്ങളില്‍ പങ്കുവഹിക്കുന്നിതിലൂടെ ഉപേക്ഷിക്കപ്പെട്ടവനെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ കൂടുതല്‍ പോഷിപ്പിച്ചു അങ്ങനെ എന്നെ നിരാകരിച്ച ലോകത്തെ ഞാന്‍ നിരാകരിച്ചു”.” തടവുമുറിയില്‍ നിന്നാണ്‌ ഷെനേയുടെ സാഹിത്യജീവിതത്തിലേക്കുള്ള കടന്നുവരവ്‌. സഹതടവുകാരൻ എഴുതിയ കവിതയെ വെല്ലുവിളിച്ചുകൊണ്ട്‌ ഞാന്‍ ഇതിനേക്കാള്‍ ഭംഗിയായി എഴുതും എന്ന്‌ പ്രഖ്യാപിച്ചായിരുന്നു ആ വരവ്‌. “മരണത്തിന്‌ വിധിയ്ക്കപ്പെട്ടവര്‍” എന്നായിരുന്നു കവിതയുടെ പേര്‍. ഈ കവിത സകല സദാചാരമൂല്യങ്ങള്‍ക്കുമെതിരായിരുന്നു. സമൂഹത്തില്‍ നിന്നും ശ്രഷ്ടനാ ക്കപ്പെട്ട ഒരു തടവുപുള്ളിയുടെ ലൈംഗിക്രഭമകല്പനകളായിരുന്നു ആ കവിത. എങ്കിലും അതില്‍ അറിഞ്ഞോ അറിയാതെയോ ഏതോ മതാനുഷ്ഠാനത്തിന്റെ മാസ്മാരിക ശക്തിയുണ്ടായിരുന്നു. ആദ്യകൃതി എല്ലാവരിലും സം്രമം സൃഷ്ടി ച്ചു. ഷെനെയുടെ കല അക്ഷരത്തിലൂടെ സാന്മാര്‍ഗ്ഗിക സങ്കല്പനത്തിനെതിരായി വര്‍ത്തിച്ചു വ്യഭിചാരത്തിന്റെ സന്ദര്യം സൃഷ്ടിച്ചു. ഷെനെയുടെ ഏറെ ശ്രദ്ധേയമായ കൃതികളാണ്‌ “മോഷ്ടാവിന്റെ ദിനക്കുറി പ്പുകള്‍” (The chief journal) ‘ദി മെയ്ഡസ്‌, “ബാല്‍ക്കണി” എന്നിവ. ഈ കൃതികളി ലെല്ലാം ഷെനെയുടെ ജീവിതസാഹചര്യങ്ങളുടെ നിഴലുകള്‍ ദര്‍ശിക്കാന്‍ കഴിയും. “മോഷ്ടാവിന്റെ ദിനക്കുറിപ്പുകള്‍* ആത്മകഥാപരമായ നോവലാണെങ്കിലും 202 അതില്‍ ജീവിതത്തില്‍ നടന്നതെല്ലാം ഒളിച്ചുവയ്ക്കാതെ തുറന്നുപറയുവാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട. മനുഷ്യന്‍ അവനവനോടുതന്നെ കള്ളം പറയുന്ന ജീവി യായതുകൊണ്ട്‌ ആത്മകഥ അസാധുവാണെന്ന്‌ ജര്‍മ്മന്‍ കവിയായ ഹെയ്നെ പറ ഞ്ഞിട്ടുള്ളതിന്‌ നേര്‍നിഷേധമാണ്‌, “മോഷ്ടാവിന്റെ ദിനക്കുറിപ്പുകള്‍”, ജീവിത ത്തിലെ രഹസ്യങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന എഴുത്തുകാരനാണദ്ദേഹം. അതാണ്‌ മറ്റുള്ള എഴുത്തുകാരില്‍ നിന്ന്‌ ഷെനെയെ മാററി നിര്‍ത്തുന്നത്‌, ഈ കൃതിയുടെ പേര്‍ സൂചിപ്പിക്കുന്നതുപോലെ ഇതിലെ ഉള്ളടക്കം നാള്‍വഴിക്കുറിപ്പു കളാണ്‌. സ്വവര്‍ഗ്ഗരതിയെയും മോഷണത്തെയും ഒരു കഥയായി ഇതില്‍ ചിത്രീക രിച്ചിരിക്കുന്നു. സാധാരണഗതിയില്‍ പുറത്തുപറയാന്‍ മടിക്കുന്ന അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി, നിഷകളങ്കമായി ഷെനെ അവതരിപ്പിച്ചു. സനന്ദര്യസങ്കല്പത്തിന്‌ പ്രാധാന്യം നല്‍കിയ എഴുത്തുകാരനായിരുന്നു ഷെനെ. അതിനായി അദ്ദേഹം സ്വന്തം സമീപനവും കാഴ്ചപ്പാടും വച്ചുപുലര്‍ത്തി യിരുന്നു. അദ്ദേഹത്തിന്റെ കൃതികളിലെല്ലാം തന്റെ ജീവിതസാഹചര്യങ്ങള്‍ കട ന്നുവരുന്നുണ്ട്‌. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവന്‌ വിലക്കപ്പെട്ട മാനസികഭാവമല്ല തിന്മ ഒരു സന്ദര്യ ്രഷ്ടാവിനെ സംബന്ധിച്ച്‌ വിലക്കപ്പെട്ടതായി ഒന്നുമില്ല. അതിനാല്‍ വികാരത്തിന്റെ ്രവാഹത്തില്‍ സ്വതന്ത്രമായി സഞ്ചരിയ്ക്കാം. ഇത്‌ കലയുടെ ധാര്‍മ്മിക ചിന്തയ്ക്കെതിരാണ്‌. അത്തരം അധാര്‍മ്മിക കലാസൃഷ്ടി യ്ക്കുദാഹരണമാണ്‌ ഷെനെയുടെ കന്യാമറിയം (The lady of the flowers) എന്ന നോവല്‍. ഈ നോവലിനെ സാര്‍ത്ര്‌, വിശേഷിപ്പിച്ചത്‌ “സ്വയം ഭോഗത്തിന്റെ ഇതി ഹാസമെന്നാണ്‌. (ക്ഷോഭി: സുവിശേഷം, പു. 52). ഷെനേയുടെ ദിവാസ്വപ്ന മാണ്‌ ഈ കൃതി. മനുഷ്യന്‍ ചെയ്യുന്ന കുറ്റവാസനയും കൊലപാതകവുമാണ്‌ ഇതില്‍ വിഷയം. വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പുരുഷവേശ്യയായ സ്നേഹിതന്റെ ജീവിത വ്യഥയില്‍നിന്ന്‌ രൂപംകൊണ്ട ഉന്മാദമാണിതില്‍. ഇതിന്റെ അവതരണം ഒരി ക്കലും ധാര്‍മ്മികതയ്ക്ക്‌ നിരക്കുന്നതരത്തിലല്ല. സ്വാതന്ത്രമാണ്‌ ലക്ഷ്യം എന്ന 203 ആശയത്തെ മുന്‍നിര്‍ത്തി, തടവറയില്‍ നിന്നും മോചനം നേടാനുള്ള ശ്രമം കൊല പാതകത്തില്‍ അവസാനിയ്ക്കുന്നതിനെ ഷെനെ സ്വാതന്ത്രത്തിനു വേണ്ടിയുളള തിന്മയായിട്ടാണ്‌ പരിഗണിച്ചത്‌. അത്‌ സംഭവിച്ചു പോകുന്നതാണ്‌. അതിന്‌ പിന്നില്‍ വെറുപ്പോ പ്രതികാരമോ ഒന്നുമില്ല. ഷെനെയുടെ പീഡാനുഭവങ്ങള്‍ നോവലില്‍ കണ്ടെത്താന്‍ കഴിയും. നോവല്‍ സ്വപ്നലോകത്തിന്റെ ക്യാന്‍വാസി ലാണ്‌ നടക്കുന്നതെങ്കിലും യഥാര്‍ത്ഥജീവിതപാശ്ചാത്തലം അതില്‍ ഉണ്ട്‌. ഈ നൂറ്റാണ്ടിലെ ഏറ്റവും അസ്വാസ്ഥ്യം ജനിപ്പിക്കുന്ന നോവല്‍ എന്നതിനെ വിശേഷി പ്പിയ്ക്കാം. നാടകത്തിലേക്ക്‌ കടക്കുമ്പോള്‍ ആത്മകഥാംശം കുറയുകയും സ്വവര്‍ഗ്ഗരതി യുടെ ലഹരി നിലയ്ക്കുകയും ചെയ്യുന്നത്‌ കാണാം. ദ മെയ്ഡ്‌സ്‌ എന്ന പ്രസിദ്ധ നാടകം പരിശോധിച്ചാല്‍, നാടകം ആരംഭിക്കുന്നത്‌ രാജകീയമായ ഒരു കിടപ്പു മുറിയിലാണ്‌ യജമാനത്തിയെ പരിചാരികയായ ക്ലയര്‍ അണിയിച്ചൊരുക്കുന്നു. യജമാന -ഭ്ൃതൃഭാവം രണ്ടുപേരിലും പ്രകടമണെങ്കിലും രഹസ്യമായി പരസ്പരം പുച്ഛിക്കുന്നു, യജമാനത്തിയെ പരിചാരിക അടിക്കുന്നു. ഈ സമയം ഒരലാറമടി ക്കുകയും പെട്ടെന്ന്‌ രംഗം മാറുകയും ചെയ്യുന്നു. സ്വാമിനി ഇപ്പോള്‍ ദാസിയാണ്‌. യഥാര്‍ത്ഥ സ്വാമിനി പുറത്തുപോയപ്പോള്‍ ദാസിമാര്‍ ഇരുവരും ചേര്‍ന്ന്‌ കളിച്ച നട കമായിരുന്നു അത്‌. സ്വാമിനിയായി അഭിനയിച്ച ക്ലയര്‍ യഥാര്‍ത്ഥത്തില്‍ സൊളാങ് ആയിരുന്നു. യജമാനത്തി തന്നോട്‌ പെരുമാറുന്നതുപോലെ അവള്‍ സൊളുാങ്ങി നോട്‌ പെരുമാറുകയായിരുന്നു. ക്കലയറും സൊളാങും മിക്ക സന്ദര്‍ഭങ്ങളിലും സ്വാമിനി പുറത്തുപോകു മ്പോള്‍ സ്വാമിനി ആയി മാറി മാറി അഭിനയിച്ചിരുന്നു. സ്വാമിനിയോടുളള പ്രതി കാരമെന്ന നിലയിലാണ്‌ അവര്‍ ഈ കളിയില്‍ ഏര്‍പ്പെട്ടിരുന്നത്‌. തങ്ങളെക്കാള്‍ ചെറുപ്പവും സന്ദര്യവുമുള്ള സ്വാമിനിയോട്‌ അവര്‍ക്ക്‌ ഒരേ സമയം സ്നേഹവും ലൈംഗികാകര്‍ഷണവും കഠിനമായ വെറുപ്പുമായിരുന്നു. ഉമക്കത്തുകളെഴുതി 204 സ്വാമിനിയുടെ കാമുകനെ പോലീസിനെക്കൊണ്ട്‌ അറസ്റ്റ്‌ ചെയ്യിച്ചു. മോന്‍ഷിയര്‍ എന്ന കാമുകന്‍ മോചിതനായതറിഞ്ഞ്‌ അവര്‍ ഇരുവരും ഭയക്കുന്നു. തങ്ങളുടെ ചതി മോന്‍ഷിയര്‍ യജമാനത്തിയെ അറിയിക്കുമെന്നതായിരുന്നു അവരുടെ ഭയം. അതിനാല്‍ യജമാനത്തിയെ ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ സൊളാങും ക്ലെയറും തീരുമാനിക്കുന്നു. വിഷം കലര്‍ത്തിയ ചായ ചുണ്ടോടടുപ്പിച്ചപ്പോഴാണ്‌ ടെലിഫോണ്‍ റിസീവറിന്റെ സ്ഥാനം തെറ്റിയിരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ദാസി മാരിലൊരാള്‍ മോന്‍ഷിയറുടെ കാര്യം പറഞ്ഞുപോയി. അതുകേട്ട്‌ ചായ കുടി ക്കാന്‍ നില്‍ക്കാതെ അവള്‍ കാമുകനെ കാണാന്‍ പോകുന്നു. തനിച്ചായപ്പോള്‍ പരിചാരികമാര്‍ യജമാനത്തിയും പരിചാരികയുമായുള്ള കളി ആവര്‍ത്തിക്കുന്നു. ക്ലെയര്‍ വീണ്ടും യജമാനത്തിയാകുന്നു. വിഷം കലര്‍ത്തിയ ചായ തനിക്ക്‌ തന്നെ തരണമെന്ന്‌ ആവശ്യപ്പെടുന്നു. ക്ലെയര്‍ തന്റെ ധൈര്യം തെളിയിക്കുന്നു. ചായ വാങ്ങിക്കുടിച്ച്‌ യജമാനത്തിയുടെ വേഷത്തില്‍ മരിച്ചു വീഴുന്നു. നാടകത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്‌ സൊളാങും ക്ടെയറും. 1947 ല്‍ ഈ നാടകം ആദ്യമായി രംഗത്തവതരിപ്പിച്ചപ്പോള്‍, പരിചാരികയായി അഭി നയിക്കേണ്ടത്‌ സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരാണെന്ന്‌ ഷെനെ നിഷ്കര്‍ഷിച്ചി രുന്നു. അങ്ങനെ നാടകത്തിലെ വേഷം മാറി കളിക്ക്‌ പുതിയ മാനം വന്നു. നാട കത്തിന്റെ ആദ്യഭാഗം കളിയാണെന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല. അത്‌ വെളിവാകുന്നത്‌ കുറെക്കഴിയുമ്പോള്‍ മാ്രമാണ്‌. അസംബന്ധമായ ഒരു കളിയുടെ ആവര്‍ത്തനത്തിലൂടെ നാടക ക്രിയാംശം അബ്സേര്‍ഡ്‌ ആകുന്നു. അബ്സേഡിറ്റിക്കുദാഹരണമാണ്‌ സൊളാങ് വിഷം കുടിച്ച്‌ മരിക്കുന്നത്‌. സൊളാ ങ്ങിന്റെയും ക്ലെയറിന്റെയും കളി ജീവിതത്തിന്റെ നിരര്‍ത്ഥകതയാണ്‌. സ്വാമിനിയാ യിത്തീരാനുള്ള ദാസിമാരുടെ നിരന്തര പ്രയത്നത്തിലൂടെ ഷെനെ ജയില്‍പുള്ളി യുടെ ദിവാസ്വപ്നങ്ങളാണ്‌ രംഗത്തവതിപ്പിക്കുന്നത്‌. ഓരോ തവണയും കളിമുഴു മിപ്പിക്കാനാകാതെ പോകുന്നത്‌ മനുഷ്യാസ്തിത്വത്തിന്റെ നിഷ്ഫലതയാണ്‌. ദ 205 മെയ്ഡ്സ്‌” ആശയതലത്തിലും ക്രിയാതലത്തിലും അബ്സേര്‍ഡ്‌ ആയ നാടകമാ ണ്‌. ഷെനെയുടെ കൃതികളിലെ ഏകാന്തതയും അന്യതാബോധവുമാണ്‌ അപ്പനെ സ്വാധീനിച്ചത്‌. അതിലുപരി അത്‌ ആവിഷക്കരിക്കാന്‍ സ്വീകരിച്ചിരി ക്കുന്ന ഭാഷാസമീപനം പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണ്‌. മിത്തിക്കല്‍ അവതരണം ഷെനെയുടെ കൃതികളെ വൈകാരികതലങ്ങളിലേക്കുയര്‍ത്തുന്നത്‌ അപ്പന്‍ കണ്ടെത്തുന്നു. ആത്മാംശപരമായ രചനകള്‍ സവിശേഷമായ സംവിധാന ശ്രമത്തിലൂടെ ചിട്ടപ്പെടുത്തിയതിനാല്‍ ശ്രദ്ധ പിടിച്ചു പറ്റി. ഷെനേയുടെ നാടകങ്ങളില്‍ മരണത്തിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കു ന്നു. എല്ലാ മനഷ്യനെയും കീഴടക്കുന്നത്‌ ഭയമാണ്‌. ഭയം ഇച്ഛാശക്തിയുടെ അടി യില്‍ അടിസ്ഥാന വികാരമായി നില്‍ക്കുന്നതിനാല്‍ ഉല്‍കണ്ഠയും ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹവുമായി മാറുന്നു. അജ്ഞാതമായ ഭാരംകൊണ്ട്‌ വ്യക്തിത്വം പീഡിപ്പിക്കപ്പെടുമ്പോള്‍ മിത്തുകളും ദിവാസ്വപ്നങ്ങളും സൃഷ്ടിച്ച്‌ അതിന്‌ ബദല്‍ വരിശ്രമം നടത്തുന്നു ഷെനെ. മിത്തുകളുടെ നിരയാണ്‌ ഷെനെയ്ക്ക്‌ ജീവിതം. ഒന്ന്‌ നശിപ്പിക്കപ്പെടുമ്പോള്‍ മറ്റൊന്ന്‌ സൃഷടിക്കപ്പെടും എന്ന ദര്‍ശനം ഷെനെ യുടെ മെയ്ഡനിലും ബാല്‍ക്കണിയിലും കണ്ടെത്താവുന്നതാണ്‌. “ബാല്‍ക്കണിയില്‍, സമൂഹത്തില്‍ വ്ൃക്തികാണിക്കുന്ന നാട്യമാണ്‌ അവന്റെ പൊള്ളയായ ജീവിതമെന്ന്‌ വ്യക്തതയോടെ ഷെനെ അനുസ്മരിക്കുന്നു. ഷന്താള്‍ എന്ന പെണ്‍കുട്ടി വിപ്ലവകാരികളുടെ നേതാവായ റോഷേറില്‍ അനുര ക്തയാവുന്നു. അതിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ നാടകം മുന്നോട്ടുപോകു ന്നു. മിത്തിന്റെ വഴിയിലൂടെയാണ്‌ നാടകത്തിന്റെ വികാസം. അധികാരിവര്‍ഗ്ഗവും വിപ്ലവകാരികളും അവരുടെ പ്രവര്‍ത്തികളിലൂടെ മിത്തിനെ സൃഷടിക്കുന്നു. രംഗ ങ്ങള്‍ മാറ്റാന്‍ വേണ്ടി ഷെനെ ഉപയോഗിക്കുന്ന ഇളകിയാടുന്ന വേദിപോലും മിത്തുമായി ബന്ധപ്പെട്ടതാണ്‌. അധികാരത്തെയും രതിവികാരത്തേയും സംബന്ധി 206 ക്കുന്ന, മറ ഷെനെ എടുത്തു കളയുന്നത്‌ “ബാല്‍ക്കണി യിലൂടെയാണ്‌. മിത്തുക ളില്‍ അധിഷ്ഠിതമായ അധികാരത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ വിപ്ലവകാ രികള്‍ സ്വന്തം മിത്ത്‌ സൃഷ്ടിയ്ക്കുന്നു. സമൂഹം നിലനില്‍ക്കുന്നത്‌ ഇത്തരം മിത്തുകളുടെയും ഭുമകല്പനകളുടെയും ബലത്തിലാണ്‌. മതാനുഷ്ഠാനങ്ങള്‍ ്രതീകങ്ങളിലൂടെയാണ്‌ അര്‍ത്ഥം ധ്വനിപ്പിക്കുന്നത്‌. ഈ രീതി നാടകരചനയിലും സ്വീകരിച്ചു. ഷെനെയുടെ കല അനുഷ്ഠാനങ്ങളില്‍ പേടിപ്പെടുത്തുന്ന, വേദനിപ്പി ക്കുന്ന ഹാസ്യാനുകരണം സൃഷ്ടിക്കലാണ്‌. കഥാപാത്രങ്ങള്‍ ദു:സ്വപ്നത്തിലെ പ്രതീകങ്ങളായിരുന്നു. ദു:സ്വപ്നങ്ങളിലെ അസ്തിത്വം മാത്രമാണ്‌ അവര്‍ക്കുള്ള ത്‌. ജീവിതത്തിലനുഭവിച്ച തീവ്രമായ വേദനയും ഒറ്റപ്പെടലും ദു:സ്വപ്നം പോലെ ഒന്നായിരുന്നു ഷെനെയ്ക്ക്‌. ആ അനുഭവങ്ങള്‍ നാടകരചനയിലേക്കെത്തുമ്പോള്‍ കഥാപാത്രങ്ങളും സ്വഭാവികമായി യാതനാപൂര്‍ണ്ണ ജീവിതത്തിനുടമകളാകുന്നു. സകല നാടകനിയമങ്ങളെയും ദുശ്മകുനങ്ങളുടെ ആരാധകന്‍ എതിര്‍ത്തു. തന്റെ നാടകങ്ങളില്‍ ഇതിവൃത്തത്തെ, സ്വാഭാവികതയുള്ള കഥാപാത്രത്തെ, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഷെനെ ഒഴിവാക്കിക്കൊണ്ട്‌ പുതിയൊരു നാടകവേദി സൃഷ്ടി ച്ചു. ഷെനെയെ സംബന്ധിച്ച്‌ ജീവിതത്തില്‍ സ്വാഭാവികമായ ഒന്നുമില്ലായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം ചലച്ചിത്രത്തിലേയ്ക്ക്‌ തിരിഞ്ഞു. “പ്രേമഗാനം” എന്ന അരമണി ക്കൂര്‍ ദൈര്‍ഘ്യമുള്ള ്ഹസ്വചിത്രം ചെയ്തു. തടവുകാരുടെ ലൈംഗിക ക്ലേശങ്ങ ളുടെ പേടിപ്പെടുത്തുന്ന സാക്ഷിപ്രതമാണിത്‌. സെകസിനെക്കുറിച്ചുള്ള സമൂഹ ത്തിന്റെ സകലധാരണകളുടെയും വേരറുക്കുന്നു ഈ ഗ്രസ്വചിത്രം. ചെറുപ്പം മുതല്‍ അനാഥത്വത്തിന്റെ വേദനയനുഭലവിച്ചിരുന്നു ഷെനെ. തന്റെ അമ്മയെ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അനാഥത്വത്തിന്റെ വേദന കലര്‍ന്ന സ്വാതന്ത്രം സൃഷ്ടിയുടെ സ്വാതന്ത്ര്മായി മാറി. ഒരിയ്ക്കലും പ്രതിഷേധിയ്ക്കാന്‍ തയ്യാറാകാത്ത കലാകാരനായിരുന്നു ഷെനെ, ജീവിതത്തോ ടുള്ള സ്നേഹവിദ്വേഷമാണ്‌ പ്രതിഷേധമായി മാറിയത്‌. വിചിത്രമായ ആത്മ്രപകാ ശനത്തിലൂടെ പറഞ്ഞു പഴകിയ വാക്കുകള്‍ കൊണ്ട്‌ പുതിയ ഭാഷ സൃഷടിച്ചു. 207 പഴയ ഭാഷാപ്രവണതകളെ സംഹരിയ്ക്കാന്‍ വേണ്ടിയാണ്‌ പുതിയ ഭാഷ സൃഷ്ടി ചത്‌. ഷെനെയുടെ കൃതികളിലെ ഭാഷാപരമായ സവിശേഷത അപ്പന്‍ പരാമര്‍ശി ക്കാന്‍ കാരണം അപ്പന്റെ കാഴിച്ചപ്പാടിനനുകൂലമായതിനാലാണ്‌. അപ്പന്‍ ഭാഷയെ നവീകരിക്കണമെന്നാഹ്വാനം ചെയ്ത വ്യക്തിയാണ്‌. ഭാഷയുടെ നിശ്ചലാവസ്ഥ മാറ്റാന്‍ എഴത്തുകാരന്‍ ബാധ്യസ്ഥനാണെന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന എഴു ത്തുകാരനാണ്‌ അപ്പന്‍. ഭാഷയെ പുന:സ്ൃഷ്ടിക്കേണ്ടത്‌ ബിംബങ്ങളിലൂടെയും എഴുത്തുകളിലൂടെയുമാണെന്ന്‌ അപ്പന്റെ പ്രമാണം ഷെനെ കൃതികളില്‍ കാണാം. തന്റെ കലാസൃഷ്ടികളുടെ മൂല്യം തനിയ്ക്ക്‌ മാത്രം കണ്ടെത്താന്‍ കഴിയുന്നതാ ണെന്ന്‌ പ്രഖ്യാപിച്ചു. അസ്തിത്വമെന്ന വേദനയെ സൃഷ്ടിയിലൂടെ ആഹ്ലാദകരമാ ക്കി. ഷെനെയുടെ സൃഷ്ടികള്‍ ശുഭാപ്തി വിശ്വാസം പ്രദര്‍ശിപ്പിച്ചില്ല. ഗ്രതീക്ഷ യല്ലാത്ത പ്രസാദാത്മകത്വമാണ്‌ അദ്ദേഹത്തിന്റെ സൃഷ്ടികള്‍. സാമൂഹ്യ പരി വര്‍ത്തനത്തേക്കാളേറെ ഷെനെ പ്രാധാന്യം നല്‍കിയത്‌ ആത്മാംശമായ വിഷയ ങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാനാണ്‌. ജീവിതത്തില്‍ താന്‍ അനുഭവിച്ച വേദന കളെ സനന്ദര്യാത്മകമാക്കി ഷെനെ അവതരിപ്പിച്ചു. ഷെനെയെ പുണ്യവാളനായ കലാകാരന്‍ എന്ന്‌ ചിലരെങ്കിലും പുകഴ്ത്തുമ്പോഴും മൂല്യസംരക്ഷകര്‍ അദ്ദേ ഹത്തെ ദുശ്മകുനങ്ങളുടെ വക്താവായി കാണുന്നു. കെ. പി. അപ്പന്റെ അഭിഗ്രായ ത്തില്‍ സന്മാര്‍ഗ്ഗ സങ്കല്പം എന്ന പൊള്ളയായ സങ്കേതത്തിലൂടെ നീങ്ങുന്ന കലാ കാരന്മാരെക്കാള്‍ എത്രയോ ഉന്നതിയിലാണ്‌ ഷെനെ. ഷെനെയുടെ കലാവിരുന്ന്‌ അതിനുദാഹരണങ്ങളാണ്‌. ആത്മപ്രകാശനമാണ്‌ സാഹിത്യം എന്ന തലത്തി ലൂടെ ഷെനെയെ വായിയ്ക്കുമ്പോള്‍ ഷെനെയുടെ തുറന്നെഴുത്ത്‌ ഇനി വരുന്ന നാളുകളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്‌. ഷെനെയുടെ കൃതികള്‍ ജീവിതത്തിന്റെ പച്ചയായ അവതരണമായതിനാല്‍ 'സദാചാരസങ്കല്പം” എന്ന വിഷയത്തില്‍ നിന്നും വൃതിചലിക്കുന്നത്‌ കാണാം. അപ്പന്റെ കാഴ്ചപ്പാടില്‍ അത്തരം സദാചാരനീതി സാഹിത്യത്തില്‍ പുലര്‍ത്തേണ്ട ആവശ്യമില്ല. സാഹിത്യം ജീവിതാവിഷ്ക്കരണമായതിനാല്‍ തുറന്ന്‌ പറച്ചിലാണ്‌ 208 ആവശ്യം. ആ തുറന്നു പറച്ചിലില്‍ മനുഷ്യ വികാരങ്ങളെല്ലാം വരും. അതിനെ സദാചാരവിരുദ്ധമായി കാണേണ്ടതില്ല. അപ്പന്റെ ഈ ദര്‍ശനം ഷെനെ കൃതിക ളില്‍ കാണാം. അതിനാലാണ്‌ അപ്പന്‍ ഷെനെയുടെ കൃതികളെ നിരീക്ഷണ വിധേയമാക്കിയത്‌. 4.5 മരണത്തിന്റെ സനന്ദരൃയം “മരണത്തിന്റ സനന്ദര്യ'ത്തില്‍ ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്ക്‌ പിന്നിലുള്ള വികാരവിചാരങ്ങളെ ചിന്തനം ചെയ്യുകയാണ്‌ അപ്പന്‍. കാല്പനികവാദിയായ അദ്ദേഹത്തിന്‌ ജീവിതം അന്യരാജ്യമായിരുന്നു. കാലല്‍പനികവാദിയായ അന്യനെ സൃഷ്ടിക്കുന്നത്‌ സ്വപ്നജീവിയായ ഒരാളുടെ അയഥാര്‍ത്ഥബോധത്തില്‍ നിന്നാ ണ്‌. ഈ ബോധം സ്വന്തം ദേശമിതല്ല എന്ന ചിന്ത അയാളില്‍ ഉണ്ടാക്കുകയും മറ്റു ലോകങ്ങളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹ പൂര്‍ത്തി സാധ്യമാകാത്ത ചുറ്റുപാടുകളോട്‌ നിരന്തരം പരാതിപ്പെടുകയും മനുഷ്യാ ത്മാവിന്റെ ആഗ്രഹം സാധിക്കാനാവാത്ത ഈ ലോകത്തെ സദാ ഭയപ്പെടുകയും ചെയ്യുന്നു. ജീവിതം എന്ന അന്യരാജ്യത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ആത്മഹത്യയെ കാണുന്നു. ഇത്തരത്തിലുള്ള ചിന്തകളാണ്‌ ഇടപ്പള്ളിയെ മൃത്യു ബോധത്തിന്റെ കവിയായി മാറ്റുന്നത്‌. ചുറ്റുപാടുകള്‍ മാത്രമല്ല “കാലം” എന്നതും മനുഷ്യനെ നശിപ്പിക്കാനുള്ള സംഹാരശക്തിയാണെന്ന്‌ ഇടപ്പള്ളി വിശ്വസിച്ചു. കാലത്തെ ഇത്രയധികം ഭയപ്പെ ട്ടിരുന്ന മറ്റൊരു മലയാള കവിയും ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഈ കാഴ്‌ച്ചപ്പാട്‌ “കാല്‌മെന്ന കവിതയില്‍ കണ്ടെത്താന്‍ കഴിയും. കാലത്തെ സമുദ്രമായും മനുഷ്യ ജീവിതത്തെ തിരമാലയായും സങ്കല്പിക്കുന്നു. തിരമാല വന്ന്‌ തീരത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നുവെന്ന്‌ ഭീതിയോടെയാണ്‌ എഴുതിയത്‌. അതിനാല്‍ കാലമെന്ന ഭീകരവും അദ്യശ്യവുമായ സംഹാരശക്തിയെ നേരിടാന്‍ കഴിയാ ത്തതും ആത്മഹത്യയ്ക്ക്‌ ഒരു കാരണമാകുന്നു. കാല്‍പനിക വാദിയായ സ്വപ്ന 209 ജീവി ഏകാന്തതയിലേക്കെത്തിച്ചേരുന്നു. സാമൂഹ്യജീവിതത്തിന്റെ സങ്കീര്‍ണ്ണഞതക ളില്‍ നിന്ന്‌ മുക്തനാവാന്‍ ശ്രഷ്ടനായി മാറുന്നു. ഏകാന്തതയുടെ തടവറയിലാവു ന്നു, ലോകത്തെ ശത്രുവായി കാണുകയും അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മരണ ത്തില്‍ അഭയംപ്രാപിക്കുന്നു. ഇടപ്പള്ളിയുടെ നിരാശ, മരണം, മണിമുഴക്കം എന്നീ കവിതകളില്‍ മരണത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം കണ്ടെത്താന്‍ കഴി യും. ജീവിതത്തിന്റെ ഏകാന്തതയും, നിരാശാബോധവും മരണമെന്ന ചിന്തയി ലേക്ക്‌ വഴുതി വീഴാനിടയാക്കി. കോളിന്‍ വില്‍സന്‍ ചുണ്ടിക്കാണിക്കുന്നപോലെ, ““മനുഷ്യാത്മാവിന്റെ ആശകള്‍ സാധിച്ചുകൊടുക്കുന്നതിനുവേണ്ടിയുള്ള ലോകം സൃഷ്ടിച്ചതെന്ന ഭയമായിരിക്കണം ഈ ശത്രുലോകത്തില്‍ നിന്നും ഒളിച്ചോടാന്‍ ഇടപ്പള്ളിയെ പ്രേരിപ്പിച്ചത്‌. ആത്മഹതൃയ അതിനൊരു വഴിമാത്രമായിരുന്നു. ദിവ സവും അഭിലാഷഭംഗം മാത്രം കണ്ട്‌ അസ്വസ്ഥനായ ഇടപ്പള്ളി മരണംവരെ അങ്ങനെ ജീവിക്കേണ്ടി വരുമെന്ന്‌ ഭയപ്പെട്ടു".” മരണത്തെ സന്ദര്യാത്മകമായി കാണാനായിരുന്നു ഇടപ്പള്ളി എപ്പോഴും ശ്രമിച്ചത്‌. കാല്‍പനിക വേദനയനുഭവിച്ചിട്ടുള്ള ഒരാള്‍ക്കും മരണത്തെയും സനന്ദ രൃത്തെയും വേര്‍തിരിച്ച്‌ കാണാന്‍ കഴിയില്ല. മരണത്തെയും സാന്ദര്യത്തെയും രണ്ട്‌ നല്ല സഹോദരിമാരായാണ്‌ യുഗോയും ബോദ്ലയറും കണ്ടതെന്ന്‌ മരിയോ(്പാസ്‌ ചൂണ്ടിക്കാണിക്കുന്നു. ബോദ്ലയറുടെ “രണ്ടു നല്ല സഹോദരികള്‍” എന്ന കവിത ക്രൂരമായ ആനന്ദവും വിഷാദാത്മകമായ മാധുര്യവും സമ്മാനിക്കുന്ന രണ്ടു സഹോദരികളായി ശവമഞ്ചത്തെയും വിവാഹമഞ്ചത്തെയും കല്പിച്ചെഴുതി യതാണ്‌. ഇടപ്പള്ളിയുടെ ചിന്തയും അതിനോട്‌ സാമ്യമുള്ളതാണ്‌. മരണവും പ്രേമവും ഇടപ്പളളിയ്ക്ക്‌ രണ്ടു നല്ല സഹോദരിമാരായിരുന്നു. മരണത്തോട്‌ പ്രേമത്തെ ബന്ധഡപ്പെടുത്തുമ്പോള്‍ കൂടുതല്‍ സനന്ദര്യം കിട്ടുമെന്ന്‌ ഇടപ്പള്ളി വിശ്വ സിച്ചിരുന്നു. 210 “മമ പ്രണയ ലതിക തഴയ്ക്കുവാന്‍ മരണശാഖയില്‍ത്തന്നെ പടരണം” എന്ന വരികളെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ ഈ സന്ദര്യദര്‍ശനത്താലാ ണ്‌. മരണവും സനന്ദര്യവും പരസ്പരം ബന്ധപ്പെടു സങ്കല്പങ്ങളാകയാല്‍ മര ണത്തെ പ്രാപിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ സനന്ദര്യത്തെ പ്രാപി യ്ക്കാനുള്ള ആഗ്രഹമായി കാണാന്‍ കഴിയും. വ്യര്‍ത്ഥതാബോധം മരണത്തെ സ്നേഹിയ്ക്കാനുള്ള കാരണമായി മാറി. “നിരാശ” എന്ന കവിതയില്‍ ജീവിതത്തിന്റെ വ്യര്‍ത്ഥത അടയാളപ്പെടുത്തുന്നുണ്ട്‌. ജീവിതദു:ഖം പേറി മുന്നോട്ടുളള യാത്ര അര്‍ത്ഥ ശുന്യമാണെന്ന്‌ കാല്പനികവാദി യായ അന്യന്‌ തോന്നിയിരിയ്ക്കണം. ഈ ദു:ഖത്തെ മറികടക്കാനുള്ള മാര്‍ഗ്ഗമായി മരണത്തെ അദ്ദേഹം കാണുന്നു മരണത്തിന്റെ സനന്ദര്യം ഇടപ്പള്ളിയെ ലഹരിപിടി പ്പിച്ചു. ആ ഉന്മാദലഹരിയാണ്‌ മരണത്തിന്റെ മണി മുഴക്കമായി അനുഭവപ്പെട്ടത്‌. “മണിമുഴക്കം -- മരണത്തിന്റെ മണിമുഴക്കം മധുരം ! വരുന്നു ഞാന്‍. മരണത്തിന്റെ മണിമുഴക്കം തനിയ്ക്ക്‌ വേണ്ടിയാണെന്ന്‌ ഇടപ്പള്ളി വിശ്വസിച്ചു. ജീവിതത്തെ ഗ്രന്ഥപാരായണ മായി കണ്ടിരുന്ന കവി ജീവിത്രന്ഥത്തിന്റെ അവസാനം വരെ വായിക്കാനിഷ്ടമി ല്ലാത്തതുകൊണ്ട്‌ ആത്മഹത്യ തെരഞ്ഞെടുത്തു എന്നതിന്‌ തെളിവാണ്‌ അവസാ നത്തെ വരികള്‍. “ഓമനെ, വരുന്നു ഞാന്‍, വായന നിര്‍ത്തട്ടെ ഈ മണിദീപാങ്കുരം ഞാന്‍ തന്നെ കെടുത്തട്ടെ കാല്പനിക കവികളില്‍ കടന്നുവരുന്ന വിഷാദാത്മക ചിന്തകളാണ്‌ ജീവിതത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ നയിക്കുന്നത്‌. ഇതിനെ കൂടുതല്‍ വ്ൃക്തമാക്കാനായി അപ്പന്‍ സ്റ്റെംഗലിന്റെ വാക്കുകള്‍ സമര്‍ത്ഥിക്കുന്നു. “ആഴമേറിയ വിഷാദാത്മക തയും ആത്മനിന്ദയും മനുഷ്യനെ ആത്മഹത്യയിലേക്ക്‌ നയിക്കും.” വികാര ങ്ങളെ വഴികാട്ടികളായാണ്‌ കാല്പനിക കവി കാണുന്നത്‌. സത്യമായി കാണു 211 ന്നത്‌ സ്വന്തം അനുഭവങ്ങളെ മാത്രമാണ്‌. വികാരങ്ങളും സ്വാനുഭവങ്ങളും താളല യമുള്ള വാക്കുകള്‍ കൊണ്ടദ്ദേഹം സന്ദര്യാത്മകമാക്കി. വാക്കുകള്‍ വികാര ങ്ങളെ ആവിഷ്കരിയ്ക്കാനുള്ള ശക്തമായ മാധ്യമമായി അദ്ദേഹം ഉപയോഗിച്ചു. “സുധ്‌ എന്ന കഥയില്‍ ആത്മഹത്യയിലൂടെ സര്‍വ്വവും ഭ്രമാകും എന്ന വിശ്വാസം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. ഇടപ്പള്ളിയുടെ ആത്മഹത്യയെ തത്വചിന്താപരമായ പ്രശ്നമെന്ന നിലയി ലാണ്‌ അപ്പന്‍ നോക്കിക്കാണുന്നത്‌. കാരണം തന്റെ കലാസൃഷടികള്‍ക്കുമുപരി യായി അദ്ദേഹം സ്നേഹിച്ചത്‌ ആത്മഹത്യയെയാണ്‌. ആല്‍ബേര്‍ കാമുവിന്റെ അഭിപ്രായത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും തത്വചിന്താപരമായ പ്രശ്നം ആത്മഹ തൃയാണ്‌. മികച്ച കലാസൃഷ്ടിയെന്നപോലെ ആത്മഹത്യയും ജനിക്കുന്നത്‌ ഹൃദ യത്തിന്റെ നിശ്ശൂബ്ദതയില്‍ നിന്നാണ്‌. അപ്പന്റെ അഭി്രായത്തില്‍ ഇടപ്പള്ളിയുടെ ആത്മഹതൃ പ്രേമനൈരാശ്യം കൊണ്ടല്ല, അതിന്‌ തെളിവാണ്‌. മണിമുഴ ക്കത്തിലെ ഈ വരികള്‍. അവളപങ്കില ദുരെയാണെങ്കിലു_- മരികിലുണ്ടെനിക്കെപ്പോഴും കൂട്ടിനായ്‌ കഠിനകാലം കദനമൊരല്‍പമ- ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ! ഇവിടെ പ്രേമവഞ്ചനയെക്കുറിച്ച്‌ സൂചനപോലുമില്ല. മരണത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇടപ്പളളിയുടെ പെട്ടെന്നുള്ള ആത്മഹത്യ പ്രേമഭംഗം നിമിത്തമാ യിട്ടുണ്ടാവാം. ഇനി അങ്ങനെയല്ലെങ്കിലും കാല്പനിക കവിയായ ഇടപ്പള്ളി ആത്മഹതൃതന്നെ തെരഞ്ഞെടുക്കുകയുള്ളൂ. സാമൂഹ്യജീവിതത്തിന്‌ ഗ്രാധാന്യ മില്ലാത്ത ഒരാള്‍ അങ്ങനെ മാത്രമേ ചിന്തിയ്ക്കൂ. അതിനുമപ്പുറം ഇടപ്പള്ളി മര ണത്തെ സനന്ദര്യമായി കണ്ടിരുന്ന കവിയുമാണ്‌. ഒരു സുന്ദരലോകത്തേക്ക്‌ പോകാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. സ്വന്തം ഇച്ഛയ്ക്കാണ്‌ പ്രാധാന്യം കല്പി 212 ച്ചിരുന്നത്‌. ഭൂതാവിഷ്ടരില്‍ ദസ്തയെവ്സ്കി കിര്‍ലോസ്‌ എന്ന കഥാപാത്രത്തിന്റെ സ്വന്തം ഇച്ഛയായി ആത്മഹത്യയെ അവതരിപ്പിക്കുന്നു. ജീവിതത്തിലുള്ള വിശ്വാ സമില്ലായ്മ കവിതയിലൂടെ അവതരിപ്പിയ്ക്കാന്‍ കഴിയില്ലെന്ന തോന്നലാണ്‌ ആത്മ ഹത്യയിലേക്ക്‌ നയിച്ചത്‌. “സ്വന്തം കലയെയും ജീവിതത്തെയും ഒരുപോലെ സ്വാധീനിച്ച ഈ ഇച്ഛയാണ്‌ ഇടപ്പള്ളിയുടെ കവിതയ്ക്ക്‌ പീഡിപ്പിക്കുന്ന സനന്ദര്യം നല്‍കിയത്‌ .”” ജീവിതം ഇടപ്പള്ളിയ്ക്ക്‌ അന്യരാജ്യമായിരുന്നു. ദു:ഃഖകാരണ മായിരുന്നു. തിന്മയായിരുന്നു ഈ പീഡാനുഭവങ്ങളെ ഇടപ്പള്ളി സനന്ദര്യ സൃഷ്ടി യാക്കി മാറ്റി. ഇടപ്പള്ളിയുടെ ആത്മഹത്യയെ പ്രേമനൈരാശ്യമായി പൊതുസമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ കെ. പി. അപ്പന്‍ ഒരിക്കലും അങ്ങനെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നില്ല. ചെറുപ്പത്തിലെ അമ്മയുടെ മരണവും രണ്ടാനമ്മയുടെ പീഡന ങ്ങളും ദാരിദ്യവും അദ്ദേഹത്തിന്റെ ജീവിതത്തെ വിഷാദാത്മകമാക്കിയിരുന്നു. സ്കൂള്‍ കാലഘട്ടത്തിലുണ്ടായിരുന്ന ്രണയം നഷടപ്പെടുന്നത്‌ അദ്ദേഹത്തിന്‌ കാമുകിയുടെ വിവാഹക്ഷണപത്രത്തിലൂടെയാണ്‌. അപ്പോള്‍ താന്‍ വഞ്ചിതനായി എന്ന സത്യത്തില്‍ അദ്ദേഹം വിഷാദവാനാകുകയും ആത്മഹത്യയില്‍ അത്‌ കൊണ്ടെത്തിച്ചുവെന്നുള്ള പൊതുവായ അഭി്രായങ്ങള്‍ക്കുനേരെ അപ്പന്‍ മുഖം തിരിക്കുകയാണ്‌ ചെയ്യുന്നത്‌. മരണമെന്നത്‌ വേദനാജനകമാണെങ്കിലും അതിനെ സനന്ദര്യാത്മകമായി ഇടപ്പള്ളി കണ്ടു. ഇടപ്പള്ളിയുടെ കവിതകളില്‍ മരണത്തിന്റെ നിഴല്‍ പലപ്പോഴും കടന്നുവന്നു. ഈ ലോകത്ത്‌ താന്‍ അന്യനാണെന്ന്‌ തോന്നല്‍, നിരര്‍ഥകതാ ബോധം എന്നിവ “ആത്മഹത്യയെ തെരഞ്ഞെടുത്ത്‌ ജീവിതത്തില്‍ നിന്നും ഒളി ച്ചോടാനുള്ള മാര്‍ഗ്ഗമായി കണ്ടു. ജീവിതദര്‍ശനങ്ങളെ പൂര്‍ണ്ണമായി അവതരിപ്പി ക്കാന്‍ കവിതയിലൂടെ കഴിയില്ലെന്ന നിരാശബോധം ആത്മഹത്യയിലേക്ക്‌ നയിച്ച താവാം. മരണത്തോട്‌ ആഭിമുഖ്യം കാട്ടിയിരുന്ന വ്യക്തിയില്‍ ഇത്തരം അബോധ 213 തലങ്ങളുടെ പ്രേരണ ആത്മഹത്യയിലേക്ക്‌ നയിച്ചതാവാം എന്ന്‌ അപ്പന്‍ വിശ്വസി ക്കുന്നു. “ജീവിതത്തെ ഒരനൃരാജ്യമായി, ദുഃഖകാരണമായി, ഭൂമിയുടെ തിന്മയായി മാത്രം കണ്ടിരുന്ന ഇടപ്പള്ളി സ്വന്തം പീഡാനുഭവങ്ങളില്‍ നിന്ന്‌ സനന്ദര്യം സൃഷ്ടി ച്ചു.” അതാണ്‌ ഇടപ്പള്ളിക്കവിതയുടെ സവിശേഷത. ജീവിതത്തിലെ തിന്മയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മരണമെന്ന സനന്ദര്യത്തെ അദ്ദേഹം സ്നേഹിച്ചു. ഈ മരണ സനന്ദര്യബോധമാണ്‌ അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത്‌ എന്ന നിഗമന ത്തിലെത്തിച്ചേരാം. ആധുനികഎഴുത്തുകാരിലെ വ്യര്‍ത്ഥതാബോധം, അനൃതാബോധം, അര്‍ത്ഥശൂന്യത എന്നീ സവിശേഷതകള്‍ ഇടപ്പള്ളിയിലുമുണ്ട. ജീവിതത്തിനെ നിരാശയിലേക്ക്‌ നയിച്ച ഇത്തരം ബോധത്തില്‍ നിന്നാണ്‌ ആത്മഹത്യ പരിഹാര മായി വരുന്നത്‌. ആത്മഹത്യ-മരണത്തിന്‌ ജീവിതത്തേക്കാള്‍ സനന്ദര്യമുണ്ടെന്ന ദര്‍ശനം ജീവിതത്തില്‍ നിന്ന്‌ മരണത്തിലേക്കെത്താനുള്ള ദൈര്‍ഘ്യം കുറച്ചു. ജീവിതത്തില്‍ ഏകനാണെന്ന തോന്നല്‍ - അന്യന്‍ എന്ന ചിന്ത - മുന്നോട്ട്‌ ജീവി തത്തെ കൊണ്ടുപോകാന്‍ കഴിയാതെ വരുന്നു. ജീവിതത്തിന്‌ മൂല്യമില്ലാതാവുന്നു. അപ്പോള്‍ മരണത്തെ അഭയം ൮്രാപിക്കുന്നു. കാല്പനികതയുടെ ആദ്യ നക്ഷത്ര മായ റൂസ്സോ പറഞ്ഞു “ഞാന്‍ ഒറ്റയ്ക്കാണ്‌ കൂടെപ്പിറപ്പുകളിലും, മിശ്രങ്ങളിലും, അയല്‍ക്കാരിലും, സമൂഹമില്ല്‌” ഇതുതന്നെയാണ്‌ ഇടപ്പള്ളിയുടെ വിഷാദാത്മക തയ്ക്കും കാരണമായത്‌. ആ വിഷാദം മരണമെന്ന സനന്ദര്യാംശത്തിലേക്ക്‌ അഭയം പ്രാപിച്ചു. ഇടപ്പള്ളിയുടെ ആത്മഹത്യയെ സുന്ദരമായ അന്യലോകത്തി ലേയ്ക്ക്‌ കവി എത്തിച്ചേര്‍ന്നു എന്ന്‌ അപ്പന്‍ ആശ്വസിക്കുന്നു. കൃതിയുടെ സന്ദ രൃപരമായ നിരീക്ഷണമാണ്‌ ഇവിടെയും കാണാന്‍ കഴിയുന്നത്‌. “ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിലെ ആദ്യഭാഗത്തെ ലേഖനങ്ങളാണ്‌ ഈ അദ്ധ്യായത്തില്‍ പഠനവിധേയമാക്കിയത്‌. രണ്ടാം ഭാഗം അടുത്ത അദ്ധ്യായ ത്തില്‍ പരാമര്‍ശവിധേയമാക്കുന്നു. 214 കുറിപ്പുകള്‍ 1. അപ്പന്‍, കെ. പി., കേഷോഭിക്കുന്നവരുമട സുവിശേഷം, ഡി. സി. ബുക്‌സ്‌, 2015, പുറം 14. 2. . അതേ പുസ്തകം, പുറം 15. 3. . അതേ പുസ്തകം, പുറം 14. 4. . അതേ പുസ്തകം, പുറം 17. 5. . അതേ പുസ്തകം, പുറം 20. 6. . അതേ പുസ്തകം, പുറം 21. 7. . അതേ പുസ്തകം, പുറം 24. 8. . അതേ പുസ്തകം, പുറം 26. 9. . അതേ പുസ്തകം, പുറം 27. 10. . അതേ പുസ്തകം, പുറം 30. 11. . അതേ പുസ്തകം, പുറം 32. 12. . അതേ പുസ്തകം, പുറം 32. 13. ശ്രീജന്‍, വി. സി., സുവിശേഷ ചിന്തകള്‍ Od all Baja വ്യക്തിയും വിമര്‍ശകന്നും, ഇംപിന്റ ബുക്‌സ്‌, കൊല്ലം, 1995, പുറം 56. 14. . അതേ പുസ്തകം, പുറം 59. 15. നരേന്ദ്രപസാദ്‌, ആര്‍., ചിന്തയുമ്ട പുത്തന്‍ കാറ്റ്‌. കെ. പി. അപ്പന്‍ വ്യക്തിയും വിമര്‍ശകനും ഇം൯്പിന്റ്‌ ബുക്‌സ്‌, കൊല്ലം 1994, പുറം 36. 16. അപ്പന്‍, കെ. all, കേഷാഭിക്കുന്നവരുടട സുവിശേഷം, ഡി. സി. ബുക്‌സ്‌, 2015, പുറം 36. 17. . അതേ പുസ്തകം, പുറം 50. 18. . അതേ പുസ്തകം, പുറം 69. 19. . അതേ പുസ്തകം, പുറം 72. 20. . അതേ പുസ്തകം, പുറം 74 21. . അതേ പുസ്തകം, പുറം 74. 22. . അതേ പുസ്തകം, പുറം 70. 215 അധ്യായം 5 ഞൈസദ്ധാന്തിക ചിന്തകളും അപ്പന്റെ കാഴ്ചപ്പാടും കെ. പി. അപ്പന്‍ സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചു സാഹിത്ൃത്തിലിടം പിടിച്ച വിമര്‍ശകനാണ്‌. അദ്ദേഹത്തിന്റെ വിമര്‍ശന സമീപനങ്ങളും കാഴ്ചപ്പാടും വ്യക്തതയോടും ട്ൂജുവായും അവതരിപ്പിക്കുന്ന ലേഖനങ്ങളാണ്‌. “ക്ഷോഭിക്കുന്ന വരുടെ സുവിശേഷത്തിന്റെ രണ്ടാം ഭാഗത്തിലെ നാലു ലേഖനങ്ങളും “തിരസ്ക്കാ ര്‌ത്തിലെ ലേഖനങ്ങളെയും ചേര്‍ത്തുള്ള പഠനമാണ്‌ ഈ അധ്യായം. 51 ക്ഷോഭിക്കുന്നവരുടെ സുവിശേഷം സാഹിത്യത്തില്‍, അസ്തിത്വത്തിന്റെ പ്രശ്നങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അസ്തിത്വത്തിന്റെ വേദനയും എഴുത്തുകാരന്റെ മനസ്സും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ പ്രശ്നങ്ങള്‍ കഥയെന്ന ആധുനിക മിത്തില്‍ ദര്‍ശിക്കാം. സൃഷ്ടി യെന്ന വ്യക്തിപരമായ മിത്ത്‌ എഴുത്തുകാരന്റെ പിറവിയുടെ ദു:ഖമാണ്‌. എഴുത്തു കാരനില്‍ ഒരു അന്യതാബോധം വളരുന്നു. ഈ ജന്മദു:ഃഖം അയാളുടെ മരണം വരെ ആത്മാവില്‍ വിലങ്ങായി നിലനില്‍ക്കുമ്പോള്‍ ദര്‍ശനം മാത്രമല്ല സനന്ദര്യ ബോധവും ഒരു ലഹരിയാകുന്നു. സ്വന്തമായൊരു മിത്ത്‌ സൃഷടിയ്ക്കുവാന്‍ അയാളെ പ്രേരിപ്പിക്കുന്നത്‌ ജന്മദു:ഖമാണ്‌. എഴുത്തുകാരന്‍ സൃഷ്ടിയിലേര്‍പ്പെടു ന്നത്‌ അയാള്‍ക്കുവേണ്ടിയാണ്‌. ഏകാന്തത, ജീവിതത്തിന്റെ മടുപ്പ്‌, ലക്ഷ്യമില്ലായ്മ എന്നീ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ അയാള്‍ സൃഷ്ടിയിലേര്‍പ്പെടുന്നു. പരിസര ങ്ങള്‍ അപരിചിതമാകുമ്പോള്‍ അവന്‍ അന്യനാകന്നു. ഈ ലോക ജീവിതം തട വുമുറിയാകുന്നു; അതില്‍ നിന്ന്‌ മോചിതനാകാനുള്ള ശ്രമം നടത്തുമ്പോള്‍, അത്‌ അസാധ്യമാണെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ദു:ഖം കണ്ടെത്താനുള്ള ശ്രമത്തിന്റെ 217 ഭാഗമായി ഐഡന്റിറ്റിയുടെ പ്രശ്നം ഉടലെടുക്കുന്നു. ഇത്‌ എഴുത്തുകാരനെ അല ടുന്നു. പുതിയ എഴുത്തുകാരന്‍ മനുഷ്യനെയും അവന്റെ തടവുമുറിയെയും സംബ ന്ധിക്കുന്ന ദര്‍ശനത്തിന്റെ ആധിപിടിപ്പെട്ട പ്രവാചകനാണ്‌. ഈ തടവു മുറിയില്‍ നിന്ന്‌ മോചിതനാകാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ട്‌ സൃഷ്ടിയിലൂടെ സ്വതന്ത്രനാ കാന്‍ ശ്രമിക്കുന്നു. അസ്തിത്വത്തിന്റെ ദു:ഖമനുഭവിച്ചുകൊണ്ട്‌ സൃഷ്ടി നടത്തു മ്പോള്‍ അവന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. മനുഷ്യ ജീവിതത്തിന്‌ ഒരിയ്ക്കലും രക്ഷപ്പെടാന്‍ കഴിയാത്ത ദുരന്തസ്വഭാവത്തിന്റെ ഭാവമായി ട്രാജഡി മാറി. മൂല്യമി ല്ലാത്ത എഴുത്തുകാരന്‍ മൂല്യം കണ്ടെത്താന്‍ ബാധ്യസ്ഥനാകുന്നത്‌ എഴുത്തുകാ രന്റെ ദാര്‍ശനിക വ്യഥയായി മാറി. ദുരന്തനാടകത്തിലെ ദു:ഖവും പുതിയ കഥ യിലെ ദു:ഖവും തമ്മില്‍ വൃത്യാസമുണ്ട്‌. ര്രാജഡിയിലെ ദു:ഖം ക്ഷോഭിക്കുന്നവരു ടേതല്ല. വിധിയില്‍ വിശ്വസിച്ചുകൊണ്ട്‌ മനുഷ്യന്റെ ദയനീയാവസ്ഥ അവര്‍ അംഗീ കരിച്ചു. ഇതിനുദാഹരണങ്ങളാണ്‌ സോഫോക്ടസിന്റെയും ഷേക്സ്പിയറുടെയും കലാസൃഷ്ടികള്‍ പിന്നീട്‌ വന്ന കാല്പനികര്‍ ഈശ്വരനും വിധിയ്ക്കുമെതിരായി വാദിച്ചുവെങ്കിലും ഈശ്വരനെ നിരാകരിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ആധു നിക സാഹിതൃത്തിലെ ദു:ഖത്തില്‍ നിന്ന്‌ കാല്പനിക ദു:ഖം വൃത്യാസപ്പെട്ടിരിക്കു ന്നു. കാല്പനിക സാഹിതൃകാരന്മാര്‍ ദുഃഖത്തെ അവരുടെ വികാരതലത്തില്‍ മാത്രം അനുഭവിക്കുന്നു. എന്നാല്‍ അതില്‍ നിന്നും വൃത്ൃയസ്തമായി ആധുനികത യുടെ ദു:ഖത്തില്‍ എഴുത്തുകാരനെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന തത്വ ചിന്തയുണ്ട്‌. അത്‌ അസ്തിത്വത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തത്വചിന്ത മാത്രമല്ല, നാലാം തലമുറയില്‍പ്പെട്ട കാലത്തിന്റെ മെറ്റഫിസികസും എഴുത്തുകാ രന്റെ സൃഷ്ടിയെ സ്വാധീനിക്കുന്നു. അര്‍ത്ഥശൂന്്യതയെക്കുറിച്ചും അനൃതാബോധത്തെക്കുറിച്ചുമുളള ദു:ഖം ആധുനിക എഴുത്തുകാരന്റെ മാര്രം സ്വഭാവമല്ല. പഴയ എഴുത്തുകാരും പുതിയ 218 എഴുത്തുകാരും ദു:ഖത്തെ വൃത്യസ്ത മാനങ്ങളിലവതരിപ്പിച്ചു. ഷേക്സ്പിയര്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ അര്‍ത്ഥശൂന്യത അദ്ദേഹ ത്തിന്റെ ജീവിത നിരീക്ഷണത്തില്‍ കാണാവുന്നതാണ്‌. ടോള്‍സ്റ്റോയിയുടെ “ഭ്രാന്തന്റെ അനുസ്മരണകള്‍” എന്ന കൃതിയില്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യത കണ്ടെത്താന്‍ കഴിയും. കെ. പി. അപ്പന്റെ അഭിപ്രായത്തില്‍ ടോള്‍സ്റ്റോയില്‍ അര്‍ത്ഥശൂന്യതയും അന്യതാബോധവും ഉണ്ടെങ്കിലും അത്‌ ആധുനികന്റെ വീക്ഷ ണത്തിലല്ല, മതബോധമുള്ള അന്യന്റെ ശബ്ദമാണ്‌ ആധുനിക എഴുത്തുകാര്‍ മതത്തെ നിഷേധിച്ച്‌ മാനവവാദിയാകുന്നു. മതമില്ലാത്ത മാനവവാദം പൂര്‍ണ്ണമാ ണെന്ന്‌ വാദിച്ചു. എലിയറ്റിനെ ഇരുണ്ട ്രവാചകനെന്ന്‌ വിശേഷിപ്പിച്ചു. പുതിയ എഴുത്തുകാര്‍ മരണത്തില്‍ വിശ്വസിച്ചു, സ്വാതന്ത്രത്തിന്റെ വേദനയനുഭവിച്ചു കൊണ്ട്‌ മാനവവാദിയായി മാറുന്നു. മാനവവാദം ആധുനികതയുടെ പ്രധാന ലക്ഷ്യമായി മാറുന്നു. അന്യന്റെ ദു:ഖം ഗൌരവത്തോടു കൂടി അവതരിപ്പിച്ച ആദ്യത്തെ എഴുത്തു കാരനായി ദസ്തയെവ്സ്കിയെ അപ്പന്‍ അവതരിപ്പിക്കുന്നു. ഹെര്‍മന്‍ ഹെസ്സും ബാര്‍ബ്യൂസ്സിയും അന്യതാ ബോധമെന്ന ദര്‍ശനത്തെ കൃതികളില്‍ ആവിഷിക്കരിച്ച വരാണ്‌. ഇതിനെ സമര്‍ത്ഥിക്കാന്‍ വേണ്ടി അവരുടെ കൃതികളെ അപ്പന്‍ ഉദാഹരി ക്കുന്നുണ്ട. ദസ്തിയെവ്സ്കിയുടെ “അധോതലത്തില്‍ നിന്നുള്ള കുറിപ്പുകള്‍” എന്ന കൃതിയിലെ നായകന്റെ അവതരണം ജീവിതത്തിന്റെ മടുപ്പ്‌ എടുത്തു കാട്ടു ന്നു. ഏകാന്തതയില്‍ അനുഭവപ്പെടുന്ന സങ്കീര്‍ണ്ണ ചിന്തകളില്‍ നിന്ന്‌ രക്ഷപ്പെ ടാന്‍ ഷഡ്പദമാകാന്‍ കൊതിയ്ക്കുന്ന നായകന്‍ ആധുനിക മനുഷ്യന്റെ വ്യര്‍ത്ഥ താബോധത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും ഏറ്റുപറച്ചിലാണ്‌. ഭൂതാവി ഷ്ടരിലാകട്ടെ കിര്‍ലോവിന്റെ ആത്മഹത്യാശ്രമത്തിലൂടെ അന്യന്റെ പ്രശ്നങ്ങളെ ഒന്നുകൂടി വ്യക്തമായി അവതരിപ്പിച്ചു. ദൈവനിഷേധിയായ കിര്‍ലോവ്‌ ആത്മ ഹത്യ ചെയ്യാതിരിയ്ക്കാന്‍ വേണ്ടിയാണ്‌ മനുഷ്യന്‍ ഈശ്വരനെ കണ്ടുപിടിച്ചതെന്ന്‌ ്രഖ്യാപിക്കുന്നു. അതിനാല്‍ അയാള്‍ ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കാതെ 219 സ്വാതന്ത്ര്യവും നിഷേധവും പ്രകടിപ്പിക്കാന്‍ ആത്മഹത്യ ചെയ്യുന്നു. അര്‍ത്ഥശൂന്യ നായ സ്റ്റവ്റോജ്‌ എന്ന നായകനെയും ഈ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്‌. ദൈവവിശ്വാസത്തിലും അവിശ്വാസത്തിലും കൃത്യതയില്. ഈ അനിശ്ചിതത്വ ത്തില്‍ നിന്ന്‌ അര്‍ത്ഥശൂുന്യനായ മനുഷ്യന്‍ പിറക്കുന്നു. “സിസിഫസ്‌ പുരാണ” ത്തില്‍ കാമ്യു അര്‍ത്ഥശൂനൃതയെപ്പറ്റിയുള്ള ചിന്തയ്ക്ക്‌ അടിസ്ഥാനമാക്കുന്നത്‌ സ്റ്റിവ്റോജിനെയാണ്‌. അന്യന്റെരപശ്നങ്ങളെ എഴുത്തിനാധാരമാക്കാന്‍ കാമ്യുവിന്‌ പ്രേരണയായത്‌, ദസ്തയെവ്സ്കിയാണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ഈ ആധുനികരുടെ കാലഘട്ടത്തിലാണ്‌ അന്യതാബോധം എന്ന തത്ത്വശാസ്ത്രം മനുഷ്യചിന്തയെ കൂടുതല്‍ സ്വാധീനിച്ചത്‌. ഏറ്റവും അസ്വസ്ഥമായ, സങ്കീര്‍ണ്ണ മായ ഒരു കാലഘട്ടമായി ഈ കാലഘട്ടത്തെ വിലയിരുത്താം. എഴുത്തുകാരന്‍ കടന്നുപോയ കാലവും അവസ്ഥയും ജീവിതവുമെല്ലാം സൃഷ്ടിയെ വ്യഗ്രതപൂണ്ട അന്വേഷണമാക്കി മാറ്റുകയാണ്‌. അതിനാല്‍ ആധുനിക സൃഷ്ടികള്‍ ജീവിത ത്തിന്റെ നേര്‍ചിത്രമാകുന്നു. എഴുത്തുകാരന്‍ സാമൂഹികവീക്ഷണത്തില്‍ ശ്രദ്ധിക്കാതെ പോകുന്നത്‌ ആധുനികതയുടെ പോരായ്മയായി കാണാന്‍ കഴിയില്ല. കാരണം അയഥാര്‍ത്ഥ മായ ലോകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക്‌ സാമൂഹിക വീക്ഷണം അസാധ്യമായിത്തീരും. അസ്തിത്വസംബന്ധമായ വിഷയത്തിന്‌ പ്രാധാന്യം നല്‍കുമ്പോള്‍ സാമൂഹൃപരമായി ജാതി, വര്‍ണ്ണം, മതം, സാമ്പത്തികം ഇവയെല്ലാം അയാള്‍ക്ക്‌ അപ്രധാനമാകുന്നു. അനൃതാബോധത്തിന്റെ ദു:ഖം നേരിടുന്ന അയാള്‍ക്ക്‌ ചുറ്റിലുമുള്ള എല്ലാം മയക്കുമരുന്നാണ്‌. ഹെമിങ്വേയുടെ കഥാപാത്രം പറയുന്നപോലെ, എല്ലം മയക്കുമരുന്നാണ്‌, രാഷ്ര്രീയം, രാജ്യസ്നേ ഹം, റേഡിയോ, ലൈംഗികവേഴ്‌ച്ച എല്ലാം മയക്കുമരുന്നാണ്‌. മദ്യപാനം ഒരു രാജ കീയ മയക്കുമരുന്ന. അതിനാല്‍ ആധുനിക എഴുത്തുകാരുടെ ലോകത്തില്‍ സമൂ ഹമില്ല വ്യക്തിയേ ഉള്ളൂ. വ്യക്തി അനുഭവിക്കുന്ന മാനസിക പീഡനങ്ങളാണ്‌ എഴുത്തിന്‌ നിദാനമാകുന്നത്‌ വൈയക്തികാനുഭവങ്ങളാണ്‌ ആധുനിക എഴുത്തു 220 കാരുടെ പ്രമേയം. അപ്പന്‍ അത്തരം വൈയക്തികാനുഭവങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍പിക്കുന്ന എഴുത്തുകാരനാണ്‌. വിമര്‍ശന മേഖലയില്‍ അപ്പന്‍ തെരഞ്ഞെടു ത്തത്‌ അത്തരം എഴുത്തുകാരെയും അവരുടെ കൃതികളെയുമാണ്‌. സമൂഹത്തില്‍ ജീവിക്കുമ്പോഴും ഒറ്റപ്പെട്ട മനുഷ്യന്റെ വേദനകള്‍ യഥാര്‍ത്ഥ കലാകാരനെ പീഡിപ്പിച്ചുകൊണ്ടിരിക്കും. സമൂഹത്തിന്റെ വിശ്വാസത്തിനും വ്യക്തി യുടെ സ്വകാര്യദര്‍ശനത്തിനുമിടയില്‍ വിള്ളലനുഭവപ്പെടുന്നു. അതിനെ മാറ്റാന്‍ സാധിക്കില്ല എന്ന്‌ കലാകാരന്‍ സ്വയം മനസ്സിലാക്കുമ്പോള്‍ അവന്‍ ഭഷ്ടനാക്ക പ്പെടുന്നു. ജോയ്സിന്റെ “ചെറുപ്പക്കാരെന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണം” എന്ന നോവല്‍ കലാകാരന്‍ ഭ്രഷ്ടനായിരിക്കണമെന്നതിന്‌ ഉദാഹരണമാണ്‌. ഏകാന്തത എഴുത്തുകാരന്റെ ഗ്രധാനപ്പെട്ട അവസ്ഥകളിലൊന്നാണ്‌. ഏകാന്തത യില്‍ നിന്ന്‌ മുക്തി നേടാനായി ആത്മ്പകാശനത്തിനുള്ള ജന്മവാസനയെ തൃപ്തി പ്പെടുത്തിക്കൊണ്ട്‌ അയാള്‍ സ്ൃഷ്ടിയിലേര്‍പ്പെടുന്നു. പുതിയ എഴുത്തുകാരന്‍ സെക്സ്‌ കൈകാര്യം ചെയ്യുന്ന രീതി സംഭ്രമം ഉളവാക്കുന്നതാണ്‌. സെകസിനെ രഹസ്യമായി അവതരിപ്പിക്കാന്‍ ശ്രമിയ്ക്കാതെ തുറന്ന്‌ പറയുന്ന രീതി അവര്‍ സ്വീകരിയ്ക്കുന്നു. പാരമ്പര്യ വാദികള്‍ സെകസിനെ പാപബോധമായി കരുതിയി രുന്നത്‌ പുതിയ എഴുത്തുകാര്‍ പാടെ നിരാകരിച്ചുകൊണ്ട്‌ ശരീരത്തിന്റെ ജീവിത സ്തോഭമെന്ന നിലയില്‍ കാണുന്നു. ജീവിതം വ്യര്‍ത്ഥമായൊരു യത്നമാണെങ്കിലും മനുഷ്യന്‍ ഈ ദു:ഖഭൂമി യില്‍ ജീവിയ്ക്കാനുള്ള ആശയുടെ സ്ഫുരണങ്ങളാണ്‌ നല്‍കുന്നത്‌. ഇതിനെ സമര്‍ത്ഥിയ്ക്കാന്‍ പെന്‍ഡോറയുടെ പേടകത്തെക്കുറിച്ചുള്ള പുരാണം അപ്പന്‍ വിശദീകരിക്കുന്നു. പ്രൊമിത്യൂസ്‌ സ്വര്‍ഗത്തില്‍ നിന്നും അഗ്നിയും കലാരഹസ്യ ങ്ങളും മോഷ്ടിച്ച്‌ ഭൂമിയില്‍ കൊണ്ടുവന്നപ്പോള്‍ മനുഷ്യര്‍ സന്തുഷടരായി. ഇതില്‍ കലിപൂണ്ട ദേവന്മാര്‍ മനുഷ്യരുടെ സന്തുഷ്ടിയെ നശിപ്പിക്കാനായി പെന്‍ഡോറ എന്ന സ്ത്രീയെ സൃഷ്ടിച്ച്‌ പേടകത്തോടൊപ്പം ഭൂമിയിലേക്ക്‌ അയ 221 ക്കുന്നു. വീനസ്‌ അവള്‍ക്ക്‌ സനന്ദര്യം നല്‍കി, അപ്പോളോ മാധുര്യമുള്ള സ്വരം നല്‍കി. മെര്‍ക്കുറി വശീകരിക്കാന്‍ കഴിയുന്ന വാക്കുകള്‍ നല്‍കി. ഭൂമിയില്‍ വന്ന പെന്‍ഡോറ ഈ സിദ്ധികള്‍ ഉപയോഗിച്ച്‌ പ്രൊമിത്യൂസിനെ വശീകരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവള്‍ പ്രൊമിത്യൂസിന്റെ സഹോദരനായ എപ്പിമെത്യൂസിനെ സമീപിച്ചു. അവളെ സ്വീകരിയ്ക്കരുതെന്ന്‌ പ്രൊമിത്യൂസ്‌ ഉപദേ ശിച്ചുവെങ്കിലും അയാള്‍ അത്‌ തള്ളിക്കളഞ്ഞു. രഹസ്യപേടകത്തിന്റെ ഉള്ളി ലുള്ളതറിയാന്‍ ദമ്പതികള്‍ക്ക്‌ ജിജ്ഞാസയായി. അവര്‍ പേടകം തുറന്നപ്പോള്‍ ദു:ഖങ്ങളും വേദനകളും ദുഷ്ടതകളും പീഡനങ്ങളും ഇറങ്ങിവന്നു. ഭൂമിയില്‍ ജീവിതം ദു:ഖങ്ങളും ദുരിതങ്ങളും നിറഞ്ഞതായി. അസന്തുഷ്ടി എല്ലായിടത്തും വ്യാപിച്ചു. ഇതിനൊടുവില്‍ അടിയില്‍ തിളങ്ങുന്ന നിറമുള്ള ആശ അവര്‍ കണ്ടെ ത്തി. ഈ ആശ മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷയാണ്‌. അത്‌ ജീവി യ്ക്കാന്‍ പ്രേരിപ്പിക്കുന്നു., ജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്‌ ആശയുടെ സ്ഫുരണമായി വന്നെത്തും. തന്റെ ശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും ഉയരങ്ങളിലേക്ക്‌ പാറ ഉരുട്ടിക്കയറ്റുന്ന സിസിഫസ്‌ ഈ പ്രതീക്ഷയുടെ കരുത്തിലാണ്‌. എഴുത്തുകാരന്‍ ഈ കരുത്താ ണുണ്ടാകേണ്ടത്‌. അവിടെ ഇടതുപക്ഷ വലതുപക്ഷ ചിന്താഗതികള്‍ക്ക്‌ അതീത നായി നിന്നുകൊണ്ട്‌ എല്ലാവിധ എസ്റ്റ്ണ്ലിഷ്മെണ്ടിനുമെതിരെ കലഹിക്കുന്നവ നായി മാറണം എഴുത്തുകാരന്‍. സൃഷ്ടിയിലൂടെ എല്ലാ ദു:ഖങ്ങളെയും അനുഗ്ര ഹമായി കാണാന്‍ എഴുത്തുകാരന്‍ പ്രചോദനം നല്‍കുന്നത്‌ ഈ ആശയുടെ കരു ത്താണ്‌. എഴുത്തുകാരന്‍ നിഷ്പക്ഷിയാവണം. ആരെയും ഭയക്കാതെ ധൈര്യ ത്തോടെ മുന്നേറാന്‍ കഴിയണം. അയാളുടെ തൂലികയ്ക്ക്‌ സ്വതന്ത്രമായി ചലിപ്പി ക്കാനുള്ള ശക്തിയുണ്ടാകണം. എഴുത്തിലൂടെ ക്ഷോഭിച്ചും കലാപം നടത്തിയും വ്യവസ്ഥിതികളില്‍ മാറ്റം സൃഷ്ടിയ്ക്കണം. 222 പുതിയ എഴുത്തുകാരെ, ആധുനികഎഴുത്തുകാരെ ക്ഷോഭിക്കുന്നവര്‍ എന്ന അപ്പന്‍ വിശേഷിപ്പിച്ചു. ക്ഷോഭിക്കുന്നവര്‍ സാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു അവരുടെ കാഴ്ച്ചപ്പാടുകളെ സുവിശേഷമായി അപ്പന്‍ കരുതുന്നു. സുവിശേഷ ്വവര്‍ത്തനം ഉദ്ബോധനത്തിന്റെ ഭാഗമാണ്‌ അത്തരത്തില്‍ സാഹിത്യത്തിലെ ഉദ്ബോധനമാണ്‌ ആധുനിക എഴുത്തുകാര്‍ നിര്‍വ്വഹിച്ചത്‌. അത്‌ ഗാരവത്തോടെ വിമര്‍ശകരും നോക്കിക്കണ്ടു. ആധുനികര്‍ വരുത്തിയ മാറ്റം സാഹിതൃത്തിന്‌ ഗുണകരമായി. ഈ ഉദ്യമത്തെ അപ്പന്‍ പിന്തുണച്ചു “ക്ഷോഭിക്കുന്നവരുടെ സുവി ശേഷം” എന്ന്‌ ആദ്യ കൃതിയ്ക്ക്‌ നാമകരണം ചെയ്തത്‌ ബൈബിള്‍ സ്വാധീനത്താ ലാവാം. ബൈബിളില്‍ സുവിശേഷം എന്ന പദത്തിന്‌ (്രാധാന്യമുണ്ടല്ലോ. നല്ല വര്‍ത്തമാനങ്ങളും ്രവര്‍ത്തികളുമാണ്‌ സുവിശേഷം. അത്‌ നന്മയിലേക്ക്‌ നയി ക്കാന്‍ വപ്രേരിപ്പിക്കുന്നു. സാഹിത്യത്തിലും ജീര്‍ണ്ഠതയെ മാറ്റി നവോന്മേഷം നല്‍കാന്‍ ആധുനികര്‍ക്ക്‌ കഴിഞ്ഞു. 5.11 രപതിഷേധിക്കുന്ന തലമുറ കലാസാഹിത്യരംഗത്ത്‌ പുത്തന്‍്രവണതകള്‍ സാധ്യമാകുന്ന യുവതലമുറ യിലെ എഴുത്തുകാരുടെ രചനാരീതിയെ അപ്പന്‍ വിലയിരുത്തുകയാണ്‌ ഈ ലേഖ നത്തില്‍ അവര്‍ മുന്‍തലമുറയിലെ എഴുത്തുകാര്‍ സ്വീകരിച്ചിരുന്ന സമീപനങ്ങ ളോട്‌ നിഷേധം കാട്ടിയവരാണ്‌. ഈ നിഷേധ നിലപാടുകളെ “അച്ചടക്ക രാഹിത്യം” എന്ന്‌ അപ്പന്‍ വ്യവഹരിക്കുന്നു. ഇത്‌ രചനാ സ്്മ്രദായത്തില്‍ മാറ്റ ത്തിന്‌ വഴിതെളിച്ചു പുത്തന്‍ രചനാതന്ത്രത്തെ “മധ്യാഹ്നപ്രഭപോലെ തീക്ഷണം” എന്നാണ്‌ അപ്പന്‍ വിശേഷിപ്പിച്ചത്‌. തകഴി, ദേവ്‌, ഉറൂബ്‌ തുടങ്ങിയ എഴുത്തുകാര്‍ സമൂഹത്തില്‍ നിലനിന്നി രുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ രചന ഉപയോഗിച്ചപ്പോള്‍ പലപ്പോഴും സൃഷ്ടിയിലൂടെ എഴുത്തുകാരന്റെ സ്വാതന്ത്രം എന്ന ലക്ഷ്യത്തിലെത്താന്‍ കഴി യാതെ പോയി എന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. സാമൂഹ്യജീവിയായ മനുഷ്യന്‌ 223 സമൂഹമായിരുന്നു അവരുടെ കേന്ദ്രബിന്ദു, സാമൂഹിക പരിവര്‍ത്തനം എന്ന ലക്ഷ്യ ത്തിലധിഷ്ഠിതമായിരുന്നു രചന. അവര്‍ ജീവിച്ചിരുന്ന സാമൂഹിക ചുറ്റുപാടുക ളിലെ (്പധാന (പശ്നങ്ങള്‍ തന്റെ ഗ്രശ്നമായി രചനകളില്‍ കണ്ടുകൊണ്ട്‌ സമൂ ഹത്തെ ബോധവത്കരിക്കുക എന്ന പ്രവര്‍ത്തനം കൈക്കൊണ്ടു സത്യത്തിനും നീതിയ്ക്കും അവര്‍ വാദിച്ചു. ഉദാഹരണത്തിന്‌ അന്ന്‌ സമൂഹത്തില്‍ നിലനിന്നിരു ന്ന ജന്മികുടിയാന്‍ സമ്്രദായം ജാതീയവും വര്‍ഗ്ഗലപരവുമായ വിവേചനം ഇവ യൊക്കെ അവരുടെ കൃതികളില്‍ സ്ഥാനം പിടിക്കുകയും ഇത്തരം ദുഷ്രപവണത കളെ സമൂഹത്തില്‍ നിന്ന്‌ ദൂരീകരിക്കാനുള്ള മാധ്യമമായി രചനകള്‍ മാറുകയും ചെയ്തു. ഇവര്‍ വച്ചുപുലര്‍ത്തിയ സാമൂഹികമായ ഇത്തരം കാഴ്‌ച്ചപ്പാടിനോട്‌ ആധുനികതയുടെ വക്താവായ അപ്പന്‌ യോജിക്കാനായില്ല. അതിന്‌ കാരണമായി കണ്ടെത്താന്‍ കഴിയുന്നത്‌ അദ്ദേഹത്തെ സ്വാധീനിച്ച പാശ്ചാത്യ എഴുത്തുകാരുടെ നിലപാടുകളാണ്‌. കാമു, സാര്‍ത്ര്‌, കീര്‍ക്കെഗോര്‍, കാഫ്കെ തുടങ്ങിയ ആധു നിക എഴുത്തുകാരുടെ കൃതികളില്‍ അസ്തിത്വദര്‍ശനവും അന്യതാബോധവും അര്‍ത്ഥശുന്യതയുമൊക്കെയായിരുന്നു പ്രധാന വിഷയങ്ങള്‍. അവരുടെ രചനക ളില്‍ സ്വന്തം നിലപാടുകള്‍ സ്വതന്ത്രമായി അവതരിപ്പിക്കുന്നു. ഇത്തരത്തില്‍ എഴു ത്തുകാരന്റെ സ്വതന്ത്ര നിലപാടുകളെ അവതരിപ്പിക്കാനുള്ള മാധ്യമമായി അപ്പന്‍ രചനകളെ കാണുന്നു. മലയാളത്തില്‍ അത്തരം പ്രവണത വച്ചുപുലര്‍ത്തിയ ആധുനികരായ എം.ടി, കാക്കനാടന്‍, ഒ. വി. വിജയന്‍ മുകുന്ദന്‍ ഇവരെ “പ്രതിഷേ ധിക്കുന്ന തലമുറയായി അപ്പന്‍ വിശേഷിപ്പിക്കുന്നു. അവരുടെ രചനാ സവിശേഷ തകള്‍ കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നു. മോഹഭംഗം ആധുനിക എഴുത്തുകാരില്‍ പ്രധാന വിഷയമായി കടന്നുവരു ന്നത്‌ ശ്രദ്ധേയമാണ്‌. ഈ മോഹഭംഗത്തിന്‌ ആധുനികസാഹിത്യധാരയില്‍ അഗാ ധമായ തലമാണുള്ളത്‌. ആധുനികതത്വചിന്തയുടെ അടിസ്ഥാനത്തില്‍ വ്യക്തിയും ബാഹ്യലോകവും തമ്മിലുള്ള ബന്ധത്തില്‍ മയലികമായ അയുക്തികത ഉണ്ട്‌. അര്‍ത്ഥശൂന്യത (absurd) എന്ന കമ്യുവും മനംപുരട്ടല്‍ (_auടeക) എന്ന്‌ സാര്‍ത്രും. 224 നൈരാശ്യം (dട്ലേഷ൦) എന്ന്‌ കീര്‍ക്കെഗോറും ഇതിനെ വിശേഷിപ്പിച്ചു. ജീവിതം യുക്തിയ്ക്ക്‌ നിരക്കാത്തതാണെന്ന മലയാള ആധുനിക കലാകാരന്മാരുടെ ചിന്ത യാണ്‌ മോഹഭംഗത്തിന്നടിസ്ഥാനം. സമൂഹത്തില്‍ നിന്നകന്ന്‌ ഏകനായി ജീവി യ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ആധുനിക ജീവിതത്തിന്റെ യാന്ത്രികതയും വ്യ്രതയും അവരെ അലട്ടുന്നു. കാലം കാരാഗൃഹമായി മാറുന്നു. കാലത്തിന്റെ അടിമത്വതില്‍ നിന്ന്‌ രക്ഷ്രപാപിക്കാനാവുന്നില്ല. മനുഷ്യന്‍ മരണത്തിലേക്കടുക്കു മ്പോള്‍ അനിശ്ചിതത്വവും ലക്ഷ്യമില്ലായ്മയും മാത്രമായി ജീവിതം മാറുമ്പോള്‍ വിഷാദത്തിന്റെ പിടിയിലകപ്പെടുന്നു. ഈ വ്യര്‍ത്ഥതാബോധത്തെ കാക്കനാടന്‍ ചരിത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ എം. ടി. മോഹസാഫല്യത്തിന്റെ അര്‍ത്ഥശൂന്യത യായി അവതരിപ്പിക്കുന്നു. യുക്തിയ്ക്ക്‌ നിരക്കാത്ത ഒന്നാണ്‌ മനുഷ്യന്റെ അവസ്ഥ എന്ന സത്യത്തില്‍ അവര്‍ വിശ്വസിക്കുന്നു. കാമ്യു ഈ ദര്‍ശനം യുക്തി പൂര്‍വ്വം നിര്‍മ്മിച്ച രൂപശില്‍പത്തിലൂടെ വ്രകാശിപ്പിക്കുകയാണ്‌ ചെയ്തത്‌. യോനെസ്കോ, ബക്കറ്റ്‌ തുടങ്ങിയ ആധുനികര്‍ ഈ ദര്‍ശനം നാടകം നോവല്‍ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. എം. ടി., കാമ്യു അനുവര്‍ത്തിച്ച രീതിയി ലൂടെയാണ്‌ അര്‍ത്ഥശൂന്യത അവതരിപ്പിച്ചത്‌. തുടര്‍ന്നുവന്ന ഒ.വി. വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍ തുടങ്ങിയവര്‍ അംഗീകൃതമായ രൂപസംവിധാനക്രമത്തില്‍ നിന്നും മാറി യുക്തിരഹിതമായ രചനയിലൂടെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യത ആവിഷിീക്കരിച്ചു. ആധുനികകഥാസാഹിത്യം എഴുത്തുകാരന്റെ അവകാശത്തിന്റെ ശബ്ദ മായി മാറുന്നു. അനുകരണത്തോട്‌ വിയോജിപ്പ്‌ ഗ്രകടിപ്പിക്കുന്നു. ഇവര്‍ സന്ദര്യ ത്തിന്‌ വ്യത്യസ്തമാനദണ്ഡങ്ങള്‍ കണ്ടെത്തുന്നു. വൃത്യസ്തങ്ങളായ ചട്ടങ്ങളും സര്‍ഗ്ഗാത്മക നിയമങ്ങളും ഉണ്ടാക്കുന്നു.സമൂഹത്തോട്‌ കടപ്പാട്‌ വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക്‌ കലയില്‍ പുതിയ സനന്ദര്യമാതൃകകള്‍ കണ്ടെത്താനാവില്ല. എന്നാല്‍ ആധുനിക സാഹിത്യകാരന്‌ സമൂഹവുമായി ബന്ധമില്ല. സ്വയം ഭ്രഷ്ടനായി അന്യനാകുന്നു. ജെയിംസ്‌ ജോയ്സിന്റെ “ചെറുപ്പക്കാരനെന്ന നിലയില്‍ കലാകാ 225 രന്റെ ചിത്രീകരണം” എന്ന നോവലിലെ സ്തീഫന്‍ ഡെഡാലസ്‌ എന്ന എഴുത്തുകാ രന്‍ സ്വയം നാടുകടത്തപ്പെട്ടവനാണ്‌, റെബലാണ്‌, ്രഷ്ടാവാണ്‌, ആധുനിക കലാകാരനില്‍ ഈ മൂന്നിന്റെയും കലര്‍പ്പ്‌ കാണാം. ഒരെഴുത്തുകാരന്‍ സൃഷ്ടിയി ലൂടെ സ്വന്തം അസ്തിത്വതെെക്കുറിച്ചുള്ള സത്യം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധ നായിരിക്കണം. പുതിയ എഴുത്തുകാരനെ അലട്ടുന്ന പ്രധാന പ്രശ്നം ഞാന്‍ സ്ഥിതി ചെയ്യുന്നുവെന്ന താണ്‌. ആത്മസംതൃപ്തിയാണ്‌ എഴുത്തുകാരന്റെ ലക്ഷ്യം. അതിനായി അയാള്‍ അയാള്‍ക്കുവേണ്ടി മാര്രം സൃഷ്ടി നടത്തുന്നു. ്രപഞ്ചത്തിന്റെ ദുരൂഹതകള്‍ക്കെതിരെ കഥയും നോവലുമുണ്ടായി. മനുഷ്യ ര്രകൃതിയെക്കുറിച്ച്‌ പറയാതെ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച്‌ അവര്‍ എഴുതി, അത്‌ അവരുടെ വ്യക്തിപരമായ ദര്‍ശനാടിസ്ഥാനത്തിലായിരുന്നു. ഈ പുതുര്രവ ണത മലയാള നോവലിന്‌ പുതിയൊരു മുഖം നല്‍കി. മനുഷ്യ ജീവിതത്തിന്റെ വ്യര്‍ത്ഥത എം. ടി. കൃതികളില്‍ അവതരിപ്പിക്കുമ്പോള്‍ കാക്കനാടന്‍ ഒറ്റപ്പെട്ടവന്റെ ര്രതിഷേധത്തിനുള്ള മാധ്യമമായി കൃതികളെ കണ്ടു. അസ്തിത്വത്തിന്റെ ദു:ഖം വിജയന്റെ നോവലില്‍ ദര്‍ശിക്കാം. മുകുന്ദനാകട്ടെ ഏകാന്തത അനുഭവിക്കുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥ പകര്‍ത്തി. അപ്പന്റെ അഭിപ്രായത്തില്‍ ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ കഥാസാഹിത്യം ശൂന്യമാണ്‌. പ്രക്ഷോഭകാരികളായ ഈ എഴുത്തുകാര്‍ ശ്രമിക്കുന്നത്‌ മനുഷ്യന്‍ അവന്റെ അവസ്ഥയുമായി ഏറ്റുമുട്ടു മ്പോള്‍ ഉണ്ടാകുന്ന വികാരവും മാനസികഭാവവും എങ്ങനെയായിരിക്കുമെന്നതാ ണ്‌. നോവല്‍ രചനയിലൂടെ എഴുത്തുകാരന്‍ ഈ ലോകത്തില്‍ തന്റെ സാന്നിദ്ധ്യം അപഗ്രിക്കുന്നതോടൊപ്പം സ്വന്തം അസ്തിത്വത്തെ ന്യായീകരിക്കുന്നു. “ഞാന്‍ എഴുതുന്നു അതുകൊണ്ട്‌ എനിയ്ക്ക്‌ അസ്തിത്രമുണ്ട്‌ ”” എന്നയാള്‍ പ്രഖ്യാപിക്കു കയാണ്‌ ചെയ്യുന്നത്‌. മലയാളസാഹിതൃത്തില്‍ ആധുനികതയുടെ അടയാളപ്പെടുത്തലായ “ഖസാക്കിന്റെ ഇതിഹാസ്രത്തിലെ നായകനായ രവി ആധുനികമലയാളസാഹിത്യ ത്തിലെ ഏറ്റവും വലിയ അസ്തിത്വവാദിയും നിരര്‍ത്ഥകവാദിയും അശുഭ്രപതീക്ഷ 226 കനും പരിഹാസിയും മനുഷ്യസ്നേഹിയും നിസ്സഹായകനും എന്നാണ്‌ കെ. പി. നിര്‍മ്മല്‍കുമാര്‍ (നോവലിന്റെ പുതിയ മുഖം - ലേഖനം) വിശേഷിപ്പിക്കുന്നത്‌. അസ്തിത്വവ്യഥ എന്ന ആധുനികതയുടെ സവിഷേത ഈ കൃതിയില്‍ ദര്‍ശി യ്ക്കാം. രവി മനുഷ്യന്റെ എല്ലാ ബലഹീനതകളുമുള്ള നായകനാണ്‌. “അമൂര്‍ത്തമായ സത്യത്തെ ആരായുകയും അസ്തിത്വത്തിന്റെ ശൈൈഥില്യത്തില്‍ നിന്ന്‌ ഏകാത്മകമായ ലോകവീക്ഷണം രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹിക ശ്രേണിബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഒരു ലോകം സ്യഷ്ടിക്കുന്ന കലയും ശാസ്ത്രവും സത്യത്തിലേക്കുള്ള വാതായനങ്ങളാണെന്നു വിശ്വസിക്കുന്ന ഒരു രചനാ കര്‍തൃത്വം തീര്‍ച്ചയായും ഖസാക്കിലുണ്ട്‌”” എന്ന്‌ പി. കെ. രാജശേഖ രന്‍ അഭിപ്രായപ്പെടുന്നു. കെ. പി. അപ്പന്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ കൂടു തല്‍ ശ്രദ്ധപതിപ്പിക്കുന്നത്‌. അസ്തിത്വത്തിന്റെവേരുകളാണ്‌ അപ്പന്റെ അഭിപ്രായ ത്തില്‍ “അസ്തിത്വത്തിന്റെ അതിപ്രശ്നങ്ങളാണ്‌ “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവലിന്റെ ബോധത്തെ നിയന്ത്രിക്കുന്ന ്രധാനഘടകം.” ജീവിതത്തിന്റെ വ്യര്‍ത്ഥതയാണ്‌ എം. ടി. യുടെ കൃതികളില്‍ അപ്പന്‍ കാണുന്നത്‌. “കാലത്തിലെ സേതുവിനെ ഒരാധുനിക ദുരന്തകഥാപാത്രമാക്കിയതെന്ന്‌ അപ്പന്‍ ചൂണ്ടിക്കാണി ക്കുന്നു. “സേതുവിന്‌ സേതുവിനോട്‌ മാത്രമേ സ്നേഹമുള്ളു” എന്ന സുമിത്ര യുടെ വാക്കുകള്‍ അതിന്‌ തെളിവാണ്‌. സേതു ജീവിതത്തില്‍ ആശിച്ചതൊ ക്കെയും നേടിയിട്ടും ജീവിതം അയാള്‍ക്ക്‌ വ്യര്‍ത്ഥമായി. മോഹസാഫല്യത്തിന്റെ അര്‍ത്ഥശൂന്യതയാണ്‌ സൃഷ്ടിക്കുന്നത്‌. മുകുന്ദന്റെ കൃതികളില്‍ അന്യവല്‍ക്ക രണം എന്ന അവസ്ഥ ദര്‍ശിയ്ക്കാം. “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന കൃതിയിലെ രമേശന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്‌ ഈ ദര്‍ശനത്തിലാണ്‌. ഡല്‍ഹിയില്‍ ഉദ്യോഗം നോക്കുന്ന രമേശന്‍ മൂന്ന്‌ ദിവസം ഓഫീസില്‍ അവധി ലഭിയ്ക്കുമ്പോള്‍ അയാള്‍ കൂട്ടുകാരുടെ നിര്‍ദ്ദേശ പ്രകാരം ഹരിദ്വാറില്‍ പോകുന്നു. കാമുകിയായ സുജയോടൊപ്പം യാത്ര തിരിയ്ക്കുന്ന അയാള്‍ ഒന്നിനെക്കുറിച്ചും ദുഃഖിതനല്ല. അയാള്‍ പുതിയ ഇടങ്ങള്‍ അന്വേഷിക്കു 227 ന്നു. പുതിയ ഇടങ്ങള്‍, പുതിയ അനുഭവങ്ങള്‍ എല്ലാം . . . ലഹരിയ്ക്കടിമയായി രുന്ന അയാള്‍ കാമുകിയോടൊത്ത്‌ ചുറ്റുമ്പോഴും ലഹരി തേടുകയാണ്‌. രമേശന്‍ ഏകാന്തത ഇഷ്‌ടപ്പെടുന്നു. സമൂഹശാസ്ത്രപരമായ കാഴ്ചപ്പാടില്‍ അന്യവല്‍ക്ക രണം ഏകാന്തതയാണ്‌. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ്‌. കെ. പി. അപ്പന്‍ ഈ അന്യവല്‍ക്കരണം അസ്തിത്വചിന്തയില്‍, തന്നില്‍നിന്നു തന്നെയുള്ള വിരിഞ്ഞു നില്‍ക്കലായി വ്യാഖ്യാനിക്കുന്നു. രമേശന്‍ എന്ന കഥാപാത്രം ഈ മനോഭാവം പ്രകടിപ്പിക്കുന്നതായി കാണാം. ഇത്തരത്തില്‍ ഗ്പക്ഷോഭകാരികളായ എഴുത്തുകാര്‍ ആധുനികതയുടെ ലക്ഷണങ്ങള്‍ എഴുത്തില്‍ സ്വീകരിച്ചുകൊണ്ട്‌ യാഥാസ്ഥിതികസമ്മ്രദായത്തെ മാറ്റി നിര്‍ത്തി, യാഥാസ്ഥിതിക എഴുത്തുകാര്‍ സാമൂഹിക്രപശ്നങ്ങള്‍ എഴുത്തില്‍ സ്വീകരിച്ചപ്പോള്‍ ഇക്കൂട്ടര്‍ ആത്മാംശത്തിന്‌ പ്രാധാന്യം നല്‍കി വ്ൃക്തിയനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിഷയങ്ങളായി മാറി, ഇങ്ങനെ പുതിയതലമുറ അര്‍ത്ഥശുനൃയതയ്ക്ക്‌ വ്യക്തിപരമായ ഭാഷ്യം ചമയ്ക്കു ന്നുവെങ്കിലും യുക്തിയ്ക്ക്‌ നിരക്കാത്ത മനുഷ്യാവസ്ഥയെ അവര്‍ തിരിച്ചറിയുന്നു ണ്ട്‌. എം. ടി. മുകുന്ദന്‍, കാക്കനാടന്‍, ഒ. വി. വിജയന്‍ തുടങ്ങിയവരുടെ കൃതിക ളിലെ അസ്തിത്വവാദപരമായ പ്രമേയങ്ങള്‍ തേടിപ്പിടിച്ച്‌ കണ്ടെത്തുക ഒരു വിഷമ മുള്ള കാര്യമല്ലെന്ന്‌ വി. സി. ശ്രീജന്‍ അഭിപ്രായപ്പെടുന്നു. ഈ നാല്‌ എഴുത്തുകാരുടെയും കൃതികളില്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യ തയെ വേദന സഹിച്ച്‌ അവര്‍ നേരിടുന്നു. ഇവര്‍ ഏകാന്തത എന്ന ശിക്ഷ അനുഭ വിച്ച്‌ അര്‍ത്ഥശൂന്യമായ ജീവിതത്തിനെതിരായി പ്രക്ഷോഭം നടത്തന്നു. കാക്കനാ ടന്റെ “സാക്ഷിയിലെ നാരായണന്‍ കുട്ടി. ജീവിതത്തെ നേരിടുന്നത്‌ ഉദാഹരണമാ ണ്‌, റിബലായ ഒരാള്‍ക്ക്‌ മാത്രമേ അത്തരത്തില്‍ ജീവിതത്തെ “ബ്ഭ” എന്ന്‌ ആട്ടു കൊടുക്കാന്‍ കഴിയൂ. കല സര്‍ഗ്ഗാത്മക സൃഷ്ടിയാണ്‌. അതിനാല്‍ കല യഥാര്‍ത്ഥ വ്രക്ഷോഭണ മാണ്‌. റിയലിസത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിയ പുതിയ എഴുത്തുകള്‍ അവരുടെ സൃഷ്ടിയിലൂടെ രൂപരഹിതമായ ജീവിതത്തിനു നേരെ നടത്തുന്ന കലാപം കഥാസാഹിത്യത്തിന്‌ പുതുരൂപം നല്‍കുന്നു. പുതിയ 228 എഴുത്തുകാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഭാഷയ്ക്ക്‌ നേരിടുന്ന മൂല്യത്തകര്‍ച്ച യാണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. യാഥാര്‍ത്ഥ്യം പലപ്പോഴും വാക്കുകള്‍ക്കപ്പുറമാ കുന്നു. ആധുനിക കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഭാഷ വഞ്ചനയായി മാറുന്നു. ഈ ക്രൂരമായ വഞ്ചനയുടെ നേരെ പുതിയ എഴുത്തുകാര്‍ ഉണ്ടാക്കുന്ന കലാപമാണ്‌ കലാസ്യഷ്ടികളില്‍ അവര്‍ കൊണ്ടുവരുന്ന ബിംബങ്ങള്‍. ‘“ഖസാ ക്കിന്റെ ഇതിഹാസത്തില്‍ ഒ. വി. വിജയന്‍ സൃഷ്ടിച്ച ബിംബങ്ങള്‍ എടുത്തു പറയ ണ്ടതാണ്‌. മോഹാലസ്യംപോലെ കാറ്റ്‌, മൃതിയുടെ മുലപ്പാല്‍, ജന്മാന്തരങ്ങളുടെ ഇളംവെയില്‍, സാന്ത്വനം പോലെ ഇരുട്ട, കാപ്പിച്ചെടിയിലെ സാന്ധ്യതീവ്രത ഇങ്ങനെ നിരവധി ബിംബങ്ങളുടെയും ്രയോഗങ്ങളുടെയും സഹായത്തോടെ നിഘണ്ടുവിലെ അര്‍ത്ഥകല്‍പനകള്‍ക്കതീതമായി ആശയം പ്രദാനം ചെയ്യുന്നു. മുകുന്ദന്റെ “ദല്‍ഹിയില്‍ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ചോരക്കറ പിടിച്ച ഒച്ച, ഭാവിയുടെ വാതില്‍, കരച്ചിലിന്റെ ഒച്ച, പൊട്ടിത്തെറിച്ച നിശ്ശബ്ദതയുടെ കോട്ട എന്നിങ്ങനെയുള്ള ബിംബങ്ങളിലൂടെ അദൃശ്യമായതിനെ ദൃശ്യമാക്കി ത്തീര്‍ക്കുകയും ഇന്ദ്രിയങ്ങളുടെ എല്ലാ വഴികളെയും സ്ഥലത്തിന്റെ അനുഭൂതി മണ്ഡലത്തിലേക്ക്‌ തിരിച്ചു വിടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബിംബകല്പനയിലൂടെ ആധുനിക സാഹിത്യം തുറന്നിടു ന്നത്‌ ആന്വാദകരിലേക്കുള്ള വാതായനമാണ്‌. ആസ്വാദകന്‍ സ്വതന്ത്രമായി കാല ഘട്ടത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച്‌ ചിന്തിച്ച്‌ സ്വതന്ത്മായ ആശയരൂപീകരണം സാധ്യമാക്കാനാവുന്നു. എഴുത്തുകാരന്‍ തന്റെ സൃഷ്ടികര്‍മ്മം നിര്‍വൃഹിച്ചതിനു ശേഷം സ്വതന്ത്രനാവുന്നു. ഈയൊരു സമ്മ്രദായം അതിനുമുമ്പുള്ള തലമുറ സ്വീകരിച്ചിരുന്നില്.െ അവര്‍ അവരുടെ ആശയങ്ങള്‍ തുറന്നെഴുതുന്ന സമീപന മാണ്‌ അനുവര്‍ത്തിച്ചിരുന്നത്‌. അതിനാല്‍ എഴുത്തുകാരന്റെ മനസ്സില്‍ രൂപപ്പെട്ട അതേ ആശയം ആസ്വാദകനിലും എത്തുന്നു. ഇത്തരത്തിലെ രചന ആസ്ധാദ കന്റെ വ്യാഖ്യാന സ്വാതന്ത്രത്തെ പരിമിതപ്പെടുത്തും. ബിംബ കല്പനയിലൂടെ എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്നത്‌ അനന്തമായ വ്യാഖ്യാന സാധ്യതകളാണ്‌. 229 മേല്‍ സൂചിപ്പിച്ച ബിംബങ്ങള്‍ അത്തരത്തില്‍ അനന്ത സാദ്ധ്യതയ്ക്ക്‌ വഴി തെളി യ്ക്കുന്നു. പുതിയ എഴുത്തുകാര്‍ സൃഷടിക്കുന്ന യുക്തിരഹിതമായ ബിംബങ്ങളുടെ പൂര്‍ണ്ണമായ അര്‍ത്ഥത്തിനല്ല പ്രാധാന്യം. അത്‌ ആസ്വാദകനില്‍ സൃഷടിക്കുന്ന പ്രതികരണമാണ്‌ ഏറെ ശ്രദ്ധേയം. ആധുനികകഥാസാഹിത്യം ആധുനികചിത്രക ലപോലെയാണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ആധുനികചിത്രകല പല വര്‍ണങ്ങള്‍ ഉപയോഗിച്ച്‌ വ്യത്യസ്തമായ ആശയങ്ങള്‍ ആസ്വാദകന്‍ നല്‍കുന്നു. ഉദാഹരണ ത്തിന്‌ പിക്കാസോയുടെ “ഗോര്‍ണിക്ക്‌. ഒറ്റ നോട്ടത്തില്‍ വികലമെന്ന്‌ തോന്നുമെ ങ്കിലും യുക്തിരാഹിതൃത്തിന്റെയും പൊരുത്തമില്ലായ്മയുടെയും (പതിരൂപങ്ങളാണ്‌ കാണാന്‍ കഴിയുന്നത്‌. ചിത്രകാരന്‍ ചിത്രത്തിലെ പ്രതീകങ്ങള്‍ പല ആശയതല ത്തിലേക്കെത്തിക്കുന്നു. ഗോര്‍ണിക്ക പേടി സ്വപ്നത്തിന്റെ ആഘാതം സൃഷ്ടിക്കു ന്നു. ചിത്രത്തിലെ കാള മൃഗീയതയുടെയും മരിച്ചുകൊണ്ടിരിക്കുന്ന കുതിര മനുഷ്യരാശിയുടെയും പ്രതീകമാണ്‌. ഇതിനെക്കാളുപരി ചിത്രത്തിലൂടെ യുദ്ധവും അത്‌ സൃഷ്ടിക്കുന്ന ആകുലതകളും ആസ്വാദകനില്‍ ഉണ്ടാക്കുന്നു. ഇതേ ആസ്വാദനരീതിയാണ്‌ ആധുനിക സാഹിതൃകാരന്മാരും ബിംബാത്മക രചനയി ലൂടെ നിര്‍വ്ൃഹിക്കുന്നത്‌. ബിംബങ്ങളിലൂടെ ആസ്വാദകന്‍ പുതിയ ആശയങ്ങളും അര്‍ത്ഥതലങ്ങളും കണ്ടെത്തുന്നു. ആധുനിക സാഹിത്യം ഭാഷാ പ്രയോഗത്തില്‍ കൈവരിച്ച നേട്ടമായി കെ. പി. അപ്പന്‍ കരുതുന്നു. എം. ടി., ഒ. വി. വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍ തുടങ്ങിയ എഴുത്തു കാരെ പ്രതിഷേധിക്കുന്ന തലമുറയായി കെ. പി. വിലയിരുത്താനുള്ള കാരണം യാഥാസ്ഥിതിക സ്മ്്രദായങ്ങളില്‍ നിന്നും അവര്‍ രചനകളില്‍ സ്വീകരിച്ച മാറ്റ ത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഈ എഴുത്തുകാര്‍ രചനകളില്‍ സ്വീകരിച്ച ആധു നികതയെ യൂറോപ്യന്‍ സാഹിത്യകാരന്മാരുമായി താരതമ്യം ചെയ്തു കൊണ്ടാണ്‌ 230 അവര്‍ ഉപയോഗിച്ച ഭാഷയെയും ശൈലിയേയും നിഷേധാത്മക സ്വഭാവത്തെയും അപ്പന്‍ എടുത്തുകാണിക്കുന്നുണ്ട്‌. 5.1.2 പുതിയ വിമര്‍ശനം - ഉത്പത്തിയും വെല്ലുവിളികളും മലയാള സാഹിത്യ പ്രസ്ഥാനമായ വിമര്‍ശനത്തില്‍ പുതു്രവണതകള്‍ സ്വീകരിക്കേണ്ട സാഹചര്യം കടന്നുവന്നിട്ടുണ്ട. സ്വാഭാവികമായും സാഹിതൃയരച നയിൽ ഉണ്ടാകുന്ന മാറ്റം വിമര്‍ശനരംഗത്തും വന്നേ മതിയാകൂ. മാറ്റം കടന്നുവരു മ്പോള്‍ സ്വാഭാവികമായും വെല്ലുവിളികളും നേരിടേണ്ടി വരും. പുതുവിമര്‍ശനവും അത്‌ നേരിടുന്ന വെല്ലുവിളികളും അപ്പന്റെ വീക്ഷണത്തിലവതരിപ്പിക്കപ്പെടുന്നു. കാല്പനികകവിതയുടെ കാലഘട്ടത്തില്‍ രൂപപ്പെട്ടുവന്ന മുണ്ടശ്ശേരിയുടെ നേതൃത്വ ത്തിലുള്ള വിമര്‍ശനശാഖയുടെ വളര്‍ച്ചാകാലഘട്ടം മുതലാണ്‌ അപ്പന്‍ പരിഗണി ക്കുന്നത്‌, ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും വിമര്‍ശകരെ അപ്പന്‍ പരാമര്‍ശിക്കുന്നില്ല. അവര്‍ സ്വീകരിച്ചിരുന്ന വിമര്‍ശന പദ്ധതിയോടുള്ള പൊരുത്ത മില്ലായ്മ അതിന്‌ കാരണമാവുന്നു. മുണ്ടശ്ശേരി മുതലുള്ള തലമുറ വിമര്‍ശനസമീ വനത്തില്‍ പുതുമ സ്വീകരിച്ചവരണ. ആദ്യതലമുറക്കാര്‍ കൃതികളുടെ വ്യാഖ്യാ നം, ആസ്വാദനം ഇതിലപ്പുറം വേറെ തലങ്ങള്‍ സ്യഷ്ടിച്ചിരുന്നില്ല.. മുണ്ടശ്ശേരി മുതലുള്ളവരെക്കുറിച്ച്‌ പരാമര്‍ശിക്കപ്പെടുമ്പോഴും ഇവര്‍ സ്വീകരിച്ചിരുന്ന സമീപന ത്തോടും കെ. പി. അപ്പന്‍ തൃപ്തനല്ല. വിമര്‍ശകര്‍ സ്വതന്ത്ര ചിന്തകരാവണം എന്ന നിലപാടില്‍ ഉറച്ച്‌ വിശ്വസിക്കുന്ന അപ്പന്‌ പൂര്‍ണ്ണമായും അവരുടെ നിലപാടു കള്‍ സ്വീകാര്യമല്ല. നവോത്ഥാന കാലഘട്ടത്തിലെ തകഴിയുടെയും ദേവിന്റെയും നോവലുകള്‍ വിമര്‍ശിക്കാന്‍ സ്വീകരിച്ചിരുന്ന നിലപാടിനെ അനുകരിക്കാന്‍ ഈ പുതുവിമര്‍ശകരും ശ്രമിച്ചു. ഈ എഴുത്തുകാരുടെ രചനയില്‍ നിന്നും വ്യത്യസ്ത മായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്‌ കടന്നുവരുന്ന ആധുനിക രചനകളെ അതേ കണ്ണാടികൊണ്ട്‌ വീക്ഷിച്ചാല്‍ അത്‌ ഏറ്റവും വലിയ അപരാധമായിരിക്കും 231 എന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. അത്തരം നിലപാടുകള്‍ക്കെതിരെയുള്ള വിലക്കും വ്രതിഷേധവുമായിരിക്കണം പുതിയ വിമര്‍ശനം. ക്ഷോഭിക്കുന്ന തലമുറയാണ്‌ ആധുനികര്‍. കാല്പനികതയുടെ മേലങ്കി ഉപേക്ഷിച്ചും റിയലിസത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിയുമായിട്ടായിരുന്നു അവ രുടെ യാത്ര. പുതിയ വിമര്‍ശകര്‍ ധ്യാനത്തിലാണ്‌. സാമൂഹിക വീക്ഷണാടിസ്ഥാ നത്തില്‍ രചനകള്‍ ആവിഷ്ക്കരിച്ചു. പാരമ്പര്യവാദികളെ നിരസിച്ച്‌ അസ്തിത്വ ത്തിന്റെ പ്രശ്നങ്ങളുടെ അന്വേഷണത്തിനായി അവര്‍ ധ്യാനത്തിലായി. തകഴിയു ടെയും ദേവിന്റെയും കൃതികളെ വിമര്‍ശിച്ചു ഭാഷയും ശൈലിയുമുപയോഗിച്ച്‌ ആധുനിക രചനകളെ വിമര്‍ശിച്ചാല്‍ അത്‌ അബദ്ധമായിരിക്കും. പുതിയ വിമര്‍ശ കര്‍ ഭാഷയിലും ജാഗ്രത പാലിക്കേണ്ടവരാണ്‌. മുണ്ടശ്ശേരി, എം. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നതില്‍ പരാജയമായിരുന്നു. ഇവര്‍ ആധുനിക ദര്‍ശനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നില്ല.. ആധുനിക സാഹിത്യത്തിന്റെ മയലിക സ്വഭാവം പ്രപഞ്ചത്തിന്റെ ദുരൂഹതയാണ്‌. ഇത്‌ ഉള്‍ക്കൊളളാന്‍ ഈ വിമര്‍ശകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. റിയലിസ്റ്റിക്കുകളായ അവര്‍ ആധുനിക കലാസൃഷ്ടികള്‍ ആസ്വദിക്കുന്നതിലും വിലയിരുത്തുന്നതിലും പരാജ യപ്പെട്ടു. രണ്ട്‌ തലമുറകളിലെ അഭിരുചികള്‍ തമ്മിലുള്ള പൊരുത്തക്കേടാണിത്‌. ഈ പൊരുത്തക്കേടുകള്‍ പരിഹരിച്ച്‌ ക്ഷോഭിക്കുന്ന യുവ്രതിഭയ്ക്കനുകൂലമായ പുതിയ വിമര്‍ശനം ഉയര്‍ന്നുവരേണ്ടത്‌ അത്യാവശ്യമാണ്‌. എഴുത്തുകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം പുതിയ വിമര്‍ശനത്തിലെ മുഖ്യമായ പ്രശ്നമാണ്‌. “സൃഷ്ടിയുടെ വേളയില്‍ എഴുത്തുകാരന്‍ അനുഭവി ക്കുന്ന ദര്‍ശനസ്വാതന്ത്ര്രവും രചനാപരമായ സ്വാതന്ത്രയവുമാണ്‌ ആധുനിക വിമര്‍ശനത്തിലെ വിഷയം4.” പുതിയ വിമര്‍ശകന്‍ അന്വേഷിക്കേണ്ടത്‌ ആധുനിക സാഹിത്യകാരന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളാണ്‌. അയാള്‍ നേരിടുന്ന അടി സ്ഥാന്രപശ്നം മൂല്യങ്ങളില്ലാത്ത ലോകത്ത്‌ മൂല്യങ്ങളന്വേഷിയ്ക്കാന്‍ ബാദ്ധ്യസ്ഥ 232 നാവുക എന്നതാണ്‌. ആധുനിക എഴുത്തുകാരന്റെ ഗ്രമേയം അന്യന്റെ പ്രശ്നങ്ങ ളാണ്‌. ഒരന്യരാജ്യമായി ജീവിതത്തെ കണ്ടുകൊണ്ട്‌ സ്വദേശത്തെ കണ്ടെത്താ നുള്ള ശ്രമമാണ്‌ അയാള്‍ നടത്തുന്നത്‌. അതില്‍ ഞാന്‍ ആരാണ്‌? ആരാണ്‌ അന്യന്‍ എന്നീ ചോദ്യങ്ങള്‍ കടന്നുവരുന്നു. ഇത്തരം അന്വേഷണത്തിന്റെ ഫല മായി സൃഷ്ടിയിലൂടെ അയാള്‍ സ്വന്തം സ്വത്വം (identity) ആണ്‌ അന്വേഷിക്കുന്ന ത്‌. ആധുനിക രചനകളിലെ സവിശേഷതയായി സ്വത്വബോധം നിലനില്‍ക്കുന്നു. എം. ടി. യുടെ “കാലത്തിലെ സേതു, കാക്കനാടന്റെ ഉഷ്ണമേഖലയിലെ ശിവന്‍, ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ രവി, എന്നിവര്‍ കഥാപാത്രങ്ങ ളിലൂടെ സ്വന്തം സ്വത്വം കണ്ടെത്താനുള്ള ശ്രമം നടത്തി. ഈ സ്വത്വന്വേഷണ ത്തില്‍ ഓരോരുത്തരും വൃത്ൃയസ്തമായി അസ്തിത്വമെന്ന പ്രഹേളികയെക്കുറിച്ച്‌ പുതു വെളിച്ചം നേടുകയും അതുവഴി ദര്‍ശനത്തിന്റെ സ്വാതന്ത്രം അനുഭവിക്കു കയും ചെയ്യുന്നു. ഇത്തരത്തില്‍ ദര്‍ശന സ്വാതന്ത്രം അനുഭവിക്കുന്ന എഴുത്തുകാ രന്റെ ജീവിതദര്‍ശനവും അതില്‍ അന്തര്‍ഭവിച്ചിരിക്കും. പുതുവിമര്‍ശകന്‍ കൃതി യിലെ ദര്‍ശനസ്വാതന്ത്ര്ത്തെ കണ്ടെത്തുന്നു അതോടൊപ്പം എഴുത്തുകാരന്റെ ജീവിതദര്‍ശനവും കണ്ടെത്തണം. എങ്കില്‍ മാത്രമേ അയാളുടെ വിമര്‍ശന ധര്‍മ്മം പൂര്‍ണ്ണമാകൂ. പുതിയ വിമര്‍ശനം നേരിടുന്ന മറ്റൊരു പ്രശ്നം എഴുത്തുകാരന്‍ അനുഭ വിക്കുന്ന രചനാപരമായ സ്വാതന്ത്രം. വികാരങ്ങളുടെ വ്രവാഹമാവണം രചന കള്‍. അത്തരം വികാരങ്ങള്‍ ബോധമനസ്സിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന്‌ മുക്ത മായി സ്വാതന്ത്ര്യം നേടുന്നു. യുക്തൃധിഷ്ഠിതമായ ഭൂതകാല രചനകള്‍ എഴുത്തു കാരന്റെ പാരതന്ത്രയമാണ്‌. ഈ സ്വാതന്ത്യം ഓരോ കലാസ്യഷ്ടിയിലും അനുഭൂ തികളുടെ പുതിയ ആവിഷ്ക്കാരക്രമം സൃഷ്ടിക്കുന്നു. ഇത്തരം ആവിഷക്ക രണരീതി ഓരോ കലാസൃഷ്ടിയെയും പുതിയ രൂപത്തിലെത്തിക്കുന്നു. അനുക രണം എന്ന ആക്ഷേപത്തില്‍ നിന്ന്‌ രചനകള്‍ സ്വതന്ത്രമാവുന്നു. എഴുത്തുകാ 233 രന്റെ ദര്‍ശന സ്വാതന്ത്യം രചനകളില്‍ പ്രകടമാവുന്നു. ഈ സ്വാതന്ത്ര്യം കൃതി കളെ അത്ഭുതകരമായ വിജയത്തിലേക്ക്‌ നയിക്കുന്നു. ഇതിന്‌ തെളിവുകളാണ്‌ ആനന്ദിന്റെ ആള്‍ക്കൂട്ടവും, മുകുന്ദന്റെ ഡല്‍ഹിയും, എം. ടി. യുടെ മഞ്ഞ്‌, കാലം, തുടങ്ങിയ കൃതികള്‍. ഈ സ്വാതന്ത്ര്യം അനുഭവിക്കാത്തതിനാലാണ്‌ വിലാസിനി യുടെ “ഉയഞ്ഞാല്‍” പരാജയപ്പെട്ടത്‌ എന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. എഴുത്തുകാ രന്റെ രചനാപരമായ സ്വാതന്ത്യം ആധുനിക കൃതികളിലെ ദര്‍ശനമായി മാറുന്നു. അത്തരം കൃതികള്‍ വിമര്‍ശിക്കുമ്പോള്‍ എഴുത്തുകാരന്‍ അനുഭവിച്ച രചനാപര മായ സ്വാതന്ത്രം കാണുവാന്‍ വിമര്‍ശകന്‍ തയ്യാറാവണം. അതിനയാള്‍ ഉപയോ ഗിച്ച സങ്കേതങ്ങള്‍, സാഹചര്യങ്ങള്‍, എല്ലാം കണ്ടെത്താനുള്ള വിശാല കാഴച്ചപ്പാട്‌ വിമര്‍ശകന്‍ ഉണ്ടാവണം. പുതിയ വിമര്‍ശകര്‍ സദാചാര സങ്കല്പങ്ങളെ മൂല്യ സംരക്ഷണത്തിന്റെ കേന്ദ്രമായി കരുതുന്നില്ല. അതിനെ മുന്‍വിധി ആയി മാത്രമേ കരുതുന്നുള്ളൂ “എന്താണ്‌ സന്മാര്‍ഗ്ഗം എന്ന ചോദ്യത്തിന്‌ അത്‌ നീയാണെന്ന്‌ യോനെസ്കോ യുടെ കഥാപാത്രം പറയുന്നുണ്ട്‌5.” സദാചാരത്തെക്കുറിച്ചുളള മുന്‍വിധി നിഷേ ധിച്ച്‌ ആധുനിക എഴുത്തുകാരുടെ ദര്‍ശനത്തിന്റെ പൊരുള്‍ കണ്ടെത്തുകയാണ്‌ പുതിയ വിമര്‍ശനത്തിന്റെ ധര്‍മ്മം. എഴുത്തുകാരന്റെ മനസ്സിലുണ്ടാവുന്ന വികാര വിചാരങ്ങള്‍ സൃഷ്ടിപരതയിലേക്കെത്തുമ്പോള്‍ ഇത്തരം സദാചാരബോധം അള വുകോലാക്കേണ്ടതില്ലെന്ന്‌ ആധുനികഎഴുത്തുകാര്‍ വിശ്വസിക്കുന്നു. സെക്സിനെ പാപബോധമായി പുതിയ തലമുറ കരുതുന്നില്ല. ക്ഷോഭിക്കുന്നതലമുറ സെക്‌സ്‌ കൈകാര്യം ചെയ്യുമ്പോള്‍ ഗ്പകടിപ്പിക്കുന്ന അപൂര്‍വൃത പുതിയ വിമര്‍ശകര്‍ ശ്രദ്ധി ക്കേണ്ടതാണ്‌. റിയലിസ്റ്റുകളായ എഴുത്തുകാരുടെ കൃതികളില്‍ വസ്തുതളെ വെറും വിവരണമായിട്ടാണവതരിപ്പിച്ചിരിക്കുന്നത്‌. തകഴിയും ദേവുമടക്കമുള്ളവര്‍ സ്വീകരിച്ചിരുന്ന നിലപാട്‌ അതായിരുന്നു. എന്നാല്‍ പുതിയ തലമുറ ശ്രദ്ധിക്കു ന്നത്‌ രതിഭാവചൈതന്യത്തെ വിശദമായി വിവരിക്കാതെ പുതിയ ആവിഷക്കരണ 234 തന്ത്രത്തിലൂടെ അത്‌ അനുഭവവേദ്യമാക്കുന്നതിലാണ്‌. പത്മരാജന്റെ “പുകക്കണ്ുട്‌ എന്ന കഥയില്‍ അവതരിപ്പിക്കുന്ന വര്‍ണ്ണന അതിനുദാഹരണമാണ്‌. “കണ്ണട വിറച്ചു- കാറ്റിലലഞ്ഞു കതകുകളടഞ്ഞു വളകളുടഞ്ഞു കട്ടിലുരഞ്ഞു മെത്തയുരഞ്ഞു ബോധമലിഞ്ഞു കണ്ണുകളടഞ്ഞു. ഇതില്‍ ഭാഷയുടെ സവിശേഷ പ്രയോഗത്തിലൂടെ സ്ത്രീപുരുഷ സംയോഗത്തിന്റെ പൂര്‍ണ്ണ ചി്രം നല്‍കാന്‍ കഴിയുന്നു. അനുഭൂതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്ന പുതുര്രവണത കണ്ടില്ലെന്ന്‌ നടിക്കാന്‍ വിമര്‍ശക നാവില്ല. പുതിയവിമര്‍ശകന്‍ അത്‌ കണ്ട്‌ മനസ്സിലാക്കി, ആസ്വദിച്ചു ്രഖ്യാപിക്കു കയാണ്‌ വേണ്ടത്‌. ആധുനികഎഴുത്തുകാരില്‍ കടന്നുവരുന്ന അന്യതാബോധം, സ്വാതന്ത്ര്യം, നിസ്സംഗത, ആത്മവഞ്ചന തുടങ്ങിയ ആധുനിക മനുഷ്യനെ പിടികൂടിയിരിക്കുന്ന തത്വചിന്താപരമായ പ്രശ്നങ്ങള്‍ പുതിയ വിഷയങ്ങളായി പുതിയ വിമര്‍ശനത്തിലേ ക്കെത്തുന്നു. മന:ശാസ്ത്രപരമായ പ്രശ്നങ്ങളും കൃതികളില്‍ പരാമര്‍ശന വിധേ യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്‌. മന:ശ്ലാസ്ര്ര അപ്രഗഥനത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌ കഥാപാത്രങ്ങളുടെ ദാര്‍ശനികപ്രശ്നങ്ങളുടെ രഹ സ്യവും സംഘര്‍ഷവും കണ്ടെത്തുക എന്ന ധര്‍മ്മവും പുതിയ വിമര്‍ശനത്തിന്റെ ലക്ഷ്യമാണ്‌. ഇത്തരം സൂചനകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഒരു വിമര്‍ശകന്‍ കൃതിയുടെ നല്ലൊരാസ്വാദകന്‍ കൂടി ആയിരിക്കണമെന്നതാണ്‌. നല്ല 235 രീതിയില്‍ ആസ്വദിക്കുന്ന ഒരാള്‍ക്കേ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിമര്‍ശിക്കാന്‍ കഴിയൂ. ക്ഷോഭിക്കുന്നതലമുറ സാഹിത്യത്തെ കേവല കലയോടടുപ്പിക്കുന്നു. അര്‍ത്ഥത്തിനുപരിയായി പദങ്ങള്‍ക്കും ബിംബങ്ങള്‍ക്കും മനുഷ്യമനസ്സില്‍ പ്രത്യേക വികാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നവര്‍ വിശ്വസിക്കുന്നു. പുതിയ വിമര്‍ശകന്‍ ബിംബങ്ങളുടെ പൂര്‍ണ്ണമായ അർത്ഥമല്ല അതു വ്യക്തിയില്‍ ഉളവാ ക്കുന്ന ദര്‍ശനബോധത്തെ ആശ്രയിച്ചുവേണം മുന്നോട്ടു പോകാന്‍. “ഇന്ദ്രിയ സംവേദനക്ഷമമായ വാങ്മയചിത്രങ്ങളാണ്‌ ബിംബങ്ങള്‍” (കെ. പി, അപ്പന്‍, കല ഹവും വിശ്വാസവും, പുറം 50). ഇന്ദ്രിയങ്ങളെ ലക്ഷ്യമാക്കിയാണ്‌ ബിംബങ്ങള്‍ ഉപയോഗിക്കുന്നത്‌. ആധുനിക എഴുത്തുകാര്‍ അവലംബിച്ചിരിക്കുന്ന ഈ രീതി ഭാഷയുടെ പരിമിതിയെ മറികടക്കാനാണ്‌. ബിംബാവതരണത്തിലൂുടെ എഴുത്തു കാരന്‍ രചനാ സ്വാതന്ത്ര്യം അനുഭവിക്കുകയും അതില്‍ ലാവണ്യാത്മകത കടന്നു വരുകയും ചെയ്യുന്നു. ആധുനിക രചനകളിലെ വിപ്ലവാത്മകത ഏറ്റെടുക്കാന്‍ നമ്മുടെ വിമര്‍ശകര്‍ തയ്യാറാവേണ്ടതാണ്‌. മുണ്ടശ്ശേരിയെയും എം. കൃഷ്ണന്‍നാ യരെയും മികച്ചവര്‍ എന്ന്‌ അപ്പന്‍ വിശേഷിപ്പിക്കുമ്പോള്‍ ഇക്കൂട്ടര്‍ അത്തരം മാറ്റം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ബിംബങ്ങള്‍ എല്ലാ ഇന്ദ്രിയങ്ങളെയും സംവേദനക്ഷമമായി വര്‍ത്തിപ്പിക്കു ന്നു. “ദു:ഖത്തിന്റെ പച്ചത്തുരുത്ത്‌” എന്ന്‌ ഒ. എന്‍. വി. ഉപയോഗിച്ചപ്പോള്‍ അദൃശ്യ മായതിനെ ദൃശ്യമാക്കിത്തരുകയാണ്‌ ചിറകുള്ള ഓര്‍മ്മകള്‍” എന്ന്‌ പ്രയോഗിക്കു മ്പോള്‍ അത്‌ ദൃശ്യബിംബമാവുന്നു. “സരഭ്യമുള്ള ഓര്‍മ്മകള്‍” ഗന്ധബിംബം, [സംഗീതാത്മകമായ ഓര്‍മ്മകള്‍ എന്ന്‌ പ്രയോഗിച്ച്‌ ശ്രവ്യബിംബമാക്കാം. _൦പൊളളുന്ന ഓര്‍മ്മകള്‍! എന്ന്‌ പ്രയോഗിച്ച്‌ അതിനെ സ്പര്‍ശബിംബമാക്കാം “മധുരിക്കുന്ന ഓര്‍മ്മകള്‍” ആവുമ്പോള്‍ രസനേന്ദ്രിയ ബിംബമായും മാറുന്നു. ഇങ്ങനെ ബിംബത്തെ ഇന്ദ്രിയ സംവേദനക്ഷമമാക്കാന്‍ കഴിയും. അതിനാല്‍ ഈ 236 ബിംബ പ്രയോഗത്തിലൂടെ എഴുത്തുകാരന്‍ പുതിയ ആശയതലം സൃഷടിക്കുന്നു. അതോടൊപ്പം ആസ്വാദകനിലേക്ക്‌ പുതിയ വ്യാഖ്യാനത്തിനുള്ള വാതായനങ്ങള്‍ തുറക്കുന്നു. ഇത്തരം സാധ്യതകള്‍ മനസ്സിലാക്കിവേണം പുതിയ വിമര്‍ശകര്‍ വിമര്‍ശനം നടത്തേണ്ടത്‌. ഈ പുതു്രവണത ഭാഷാപരമായ സനന്ദര്യം സൃഷ്ടി ക്കുന്നു. ഭാഷയുടെ പ്രയോഗപരതയില്‍ കടന്നുചെല്ലുകയും കൃതിയെ ലാവണ്യാ ത്മകമാക്കുകയും ചെയ്യുന്നു. കൃതിയുടെ ഈ ലാവണ്യത്തിന്‌ ചോര്‍ച്ച സംഭവി ക്കാതെ വിമര്‍ശിക്കേണ്ടത്‌ പുതിയ വിമര്‍ശകന്റെ ലക്ഷ്യമായി പരിഗണിക്കണം. ബിംബാവതരണത്തിലൂടെ സൃഷ്ടിപരമായ സ്വാതന്ത്യം അയാള്‍ അനുഭവിക്കുന്നു. ഇത്തരത്തില്‍ കൃതിയിലൂടെ എഴുത്തുകാരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കൃതി യുടെ വിമര്‍ശനത്തിലൂടെ വിമര്‍ശകനും അനുഭവിക്കേണ്ടത്‌ ന്യായമാണ്‌. അതി നാല്‍ വിമര്‍ശകനും സ്വാതന്ത്രം നേടുന്നു വിമര്‍ശനത്തിലൂടെ. വിമര്‍ശന സംവിധാനത്തില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്‌. രചന കളിലുണ്ടാവുന്ന മാറ്റം വിമര്‍ശകന്‍ ഉള്‍ക്കൊണ്ടാവണം കൃതികളെ സമീപിക്കാന്‍. എഴുത്തുകാരന്റെ കൃതി വിശകലനം മാത്രമല്ല അയാളുടെ ജീവിത ദര്‍ശന ്രമേയം, കാലിക പ്രസക്തി അതിലെ അന്ത:സത്ത ഇവയെല്ലാം കണ്ടെത്തുക എന്നത്‌ വിമര്‍ശകന്റെ കടമയാണ്‌. അതോടൊപ്പം സനന്ദര്യാത്മകമായി വിമര്‍ശന രംഗത്തെ മാറ്റേണ്ടതും ആവശ്യമാണ്‌. സാഹിത്യത്തിലെ നൂതന പ്രവണതകള്‍ മനസ്സിലാക്കി സനന്ദര്യാത്മക അവതരണമായി മാറണം വിമര്‍ശനം. അതിന്‌ വിമര്‍ശകന്‍ അയാളുടെ ഭാഷയും ശ്രദ്ധിക്കണം. എഴുത്തുകാരന്‍ കടന്നുപോകുന്ന മേഖലകളിലൂടെ വിമര്‍ശകനും കടക്കാന്‍ കഴിയണം. അത്തരത്തില്‍ മാറണമെ ങ്കില്‍ തീക്ഷണമായ വിമര്‍ശന പ്രതിഭയുള്ളവര്‍ക്കേ സാധ്യമാകൂ. മലയാള വിമര്‍ശ നത്തില്‍ അത്തരം പ്രതിഭകള്‍ ഉണ്ടെന്നുള്ളത്‌ ആശാവഹം. 237 5.1.3 പൃതിയ വിമര്‍ശനം - പ്രശ്നങ്ങളും സാധൃതകളും വര്‍ത്തമാനകാലവിമര്‍ശനങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ച്‌ കടന്നുപൊ യ്ക്കൊണ്ടിരിക്കുമ്പോഴും അതിന്റെ സാധ്ൃയതകള്‍ നഷ്ടമാവുന്നില്ല. പുതിയ വിമര്‍ശകന്‍ സ്വതന്ത്രനായിരിക്കണം. സ്വകാര്ൃചിന്തയെ സ്വാതന്ത്ര്യത്തോടെ ആവിഷ്ക്കരിയ്ക്കാന്‍ പുതിയ വിമര്‍ശകനാവണം. ഈ നിലപാട്‌ സ്വീകരിയ്ക്കാന്‍ പല പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടിവരും. “സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം” എന്നെഴുതിവച്ച സിസറോയുടെ ഇച്ഛാശക്തിയാണയാളുടേത്‌. ഒപ്പം ദിയോജനിസ്സി നെപ്പോലെ സിനിക്കുമായിരിക്കണം.” ദിയോജനിസ്സറ്‌ സാമൂഹിക കണ്‍വെന്‍ഷനു കള്‍ നിരസിച്ച ഗ്രീക്ക്‌ സിനിക്‌ തത്വചിന്തകനാണ്‌. സിനിസിസം ദോഷൈക ദര്‍ശ നമാണ്‌. സിനിക്കല്ലാത്തവര്‍ വിമര്‍ശകനല്ല. ദോഷൈകദര്‍ശനമെന്നത്‌ കുറ്റം മാത്രം കണ്ടുപിടിക്കുന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്‌. ഇത്തരത്തില്‍ വിമര്‍ശന സമീപനം മാറുമ്പോള്‍ ആത്മീയമായ അനുഭവ സമ്പാദ്യങ്ങളെ തിരസ്ക രിക്കേണ്ടി വരും. സോക്രട്ടീസിന്റെ ചോദ്യം ചെയ്യാനുള്ള വാസനയുടെയും സിസ റോവിന്റെ സ്വാതന്ത്രയബോധത്തിന്റെയും ദിയോജനിസ്സിന്റെ സിനിസിസത്തിന്റെയും രസകരമായ കലര്‍പ്പായി. വിമര്‍ശന്രപതിഭ പ്രത്യക്ഷമാകും. മലയാളവിമര്‍ശന ചരിത്രം പരിശോധിക്കുമ്പോള്‍ ഒന്നാംഘട്ടം കേരളവര്‍മ്മ, ഏ. ആര്‍, സി. അച്യുതമേനോന്‍ തുടങ്ങി മൂര്‍ക്കോത്തു കുമാരനടക്കമുള്ളവര്‍. രണ്ടാംഘട്ടം സാഹിതൃപഞ്ചാനനന്‍, പി. കെ. നാരായണപ്പിള്ള, വടക്കുംകൂര്‍ രാജ രാജവര്‍മ്മ, ഐ. സി. ചാക്കോ തുടങ്ങിയവരടങ്ങുന്ന നിര. മൂന്നാം ഘട്ടത്തില്‍ കേസരി, പോള്‍, മാരാര്‍, മുണ്ടശ്ശേരി, കെ. എം. തരകന്‍, സി. ജെ. തോമസ്‌, കുറ്റി പ്പുഴ, എം. കൃഷണന്‍ നായര്‍ ഇങ്ങനെ നീണ്ടനിരയടങ്ങുന്നതാണ്‌. നാലാംതലമുറ യില്‍ കെ. പി. അപ്പന്‍, ആഷാമേനോന്‍, രാജശേഖരന്‍, ബി. രാജീവന്‍, വി. സി. ശ്രീജന്‍ തുടങ്ങി ആധുനികരായ എഴുത്തുകാര്‍. ഇവരില്‍ ഒന്നാം തലമുറയെയും രണ്ടാം തലമുറയെയും വലിയ പ്രാധാന്യത്തോടെ അപ്പന്‍ കാണുന്നില്ല. ഇവിടെ പുതിയ വിമര്‍ശകരുടെ ര്രവണതകള്‍ വച്ചു പുലര്‍ത്തിയ വിമര്‍ശകനായി സി. ജെ. 238 തോമസിനെയാണ്‌ അപ്പന്‍ പരാമര്‍ശിക്കുന്നത്‌. മലയാളചിന്തയുടെ ര്‍ജ്ജ വല്‍ക്കരണം സി. ജെ യില്‍ കാണാമെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. മനുഷ്യ ദു:ഖങ്ങളുടെ ചിന്ത ആയിരുന്നു സി. ജെയില്‍ കാണാന്‍ കഴിഞ്ഞത്‌. ചിന്തിക്കുന്ന “മനുഷ്യരുടെ സ്വാതന്ത്രത്തിന്‌ ്രവര്‍ത്തന സാകര്യം ആവശ്യപ്പെടുകയും കക്ഷി രാഷ്ട്രീയത്തിന്റെ നുകത്തിന്‌ കീഴ്‌പ്പെടാന്‍ വിസമ്മതിക്കുകയും ചെയ്ത ഒരു ലോകവീക്ഷണമായിരുന്നു” രൂപപ്പെട്ടത്‌. ഈ സ്വാതന്ത്രബോധം സി.ജെ യില്‍ കാണാം. സി. ജെ. നല്ല ഒരു കലാകാരനായിരുന്നു. ആശയങ്ങ ളുടെലോകം അവതരിപ്പിക്കുമ്പോഴും കലയില്‍ ഉറച്ചുനിന്നു. വിവാദങ്ങള്‍ അവത രിപ്പിക്കുമ്പോഴും കലയുടെ വൈകാരികത അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നു ഈ വൈകാരിക വ്യരഗത അദ്ദേഹത്തിന്റെ രചനകളില്‍ ദര്‍ശിക്കാം. ഇത്തരം സവിശേ ഷതകളിലൂടെയാണ്‌ പുതിയ വിമര്‍ശനത്തിന്റെ സ്ഫുരണങ്ങള്‍ സി. ജെ. യില്‍ അപ്പന്‍ ആരോപിച്ചത്‌. മനുഷ്യജീവിതത്തിന്റെ വ്യര്‍ഥത ആധുനിക നോവലിസ്റ്റിന്റെ സൃഷ്ടിയല്ല എന്ന സത്യം പുതിയ വിമര്‍ശകര്‍ മനസ്സിലാക്കണം. ആധുനികതയുടെ സവിശേ ഷതയായ വ്യര്‍ത്ഥതാബോധം, അസ്തിത്വചിന്ത എന്നിവ സി. വി. കൃതികളെ ആഴ ത്തില്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. അതിനാല്‍ ചന്തുമേനോന്‍ അതി പ്രാധാന്യം നല്‍കി ആദരിക്കുന്നവര്‍ സി.വി. കൃതികളിലെ അതിഭതികത്വം കാണാതെ പോകരുത്‌. വിമര്‍ശകര്‍ സി. വി. കൃതികളിലെ അന്തര്‍ധാര കണ്ടെത്തു ന്നതില്‍ പരാജയപ്പെട്ടു. വേണ്ടര്പരിഗണന സി. വി. കൃതികള്‍ക്ക്‌ നല്‍കിയില്ല. പുതിയ വിമര്‍ശകര്‍ സി. വി. യെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച്‌ വേണം വിമര്‍ശനത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍. ഇത്‌ പുതുവിമര്‍ശകരുടെ കടമയായി അപ്പന്‍ കരുതുന്നു. എഴുത്തുകാരനും ഐഡന്റിറ്റിയും തമ്മിലുളള ബന്ധം ആദ്യകാല കൃതിക ളില്‍ പ്രകടമായിരുന്നില്ല. ഇവര്‍ സാമൂഹ്യവീക്ഷണത്തിന്റെ ലഹരിയില്‍ ഞാന്‍ ആരാണെന്നത്‌ അന്വേഷിക്കുവാന്‍ മറന്നുപോയി. നവോത്ഥാന കാലത്തെ ഒരെഴു 239 ത്തുകാരനിലും ഈ ഉയര്‍ന്ന തലം ദര്‍ശിക്കാന്‍ കഴിയില്ല. സാഹിത്യ വിമര്‍ശന ത്തിലും അതേ നിലപാട്‌ തുടര്‍ന്നു. ഇതിനെ പൊളിച്ചെഴുതി വേണം പുതിയ വിമര്‍ശകര്‍ ഈ രംഗത്തെ സമ്പന്നമാക്കാന്‍. ആധുനിക രചനകളിലെ ഐഡന്റിറ്റി അന്വേഷണം ദര്‍ശനമായി മാറുന്നു. ജീവിതത്തിന്റെ ഇല്ലായ്മയില്‍ നിന്ന്‌ ജനിക്കു ന്ന അശാന്തി ഞാനാരാണെന്ന അന്വേഷണത്തിലേക്ക്‌ എഴുത്തുകാരനെ നയിക്കു ന്നു, ഈ ഐഡന്റിറ്റി അന്വേഷണത്തിന്‌ പിറകിലുള്ള ദാര്‍ശനികത കണ്ടെത്താന്‍ ഒരു തത്വചിന്തകന്റെ ചിന്ത വിമര്‍ശകനിലുണ്ടാവണം. ആധുനികരായ എം. ടി., ഒ. വി. വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍ ഇവരുടെ രചനകളെ വിമര്‍ശന വിധേയമാ ക്കുമ്പോള്‍ ഈ തലത്തിലൂടെ കടന്നു പോകേണ്ടിവരും. ഈ തത്വചിന്തയിലധി ഷഠിതമായ വീക്ഷണം പുതിയ വിമര്‍ശനത്തെ സനന്ദര്യാത്മകമാക്കുന്നതുമാണ്‌. എഴുത്തുകാരന്റെ പ്രതിഭയില്‍ അസ്വസ്ഥതയും ക്ഷോഭവുമുണ്ടാക്കുന്ന പ്രധാന ഘടകമാണ്‌ മനുഷ്യനും മരണവുമായുള്ള ബന്ധം. ഇത്‌ എഴുത്തുകാ രനും ഐഡന്റിറ്റിയും തമ്മിലുള്ള ബന്ധം പോലെയാണ്‌. “മരണത്തെ അകറ്റി നിര്‍ത്താനുള്ള വ്യര്‍ത്ഥമായ സംരംഭത്തില്‍ മരണത്തില്‍ തന്നെ ചെന്നുവീണ്‌ ജീവിതം വിഷാദമയമായ ഒരു നാടകീയ വൈപരീതൃത്തിനു ദയനീയമാംവിധം ഉദാഹരണമായിത്തീരുന്നതു കാണുമ്പോള്‍ മരണം ഒരു അസംബന്ധമാണെന്ന്‌ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു.” ഒന്നാം തലമുറയില്‍പ്പെട്ടവരെയും രണ്ടാം തല മുറയില്‍പ്പെട്ടവരെയും കെ. പി, അപ്പന്‍ വ്രാധാന്യം കല്പിക്കാത്തത്‌ അവരുടെ വിമര്‍ശനകൃതികള്‍ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം, ആസ്വാദ്യത എന്ന നിലവാരം പുലര്‍ത്തിയിരുന്നുള്ളൂു. മൂന്നാം നിരയിലേക്കെത്തുമ്പോള്‍ വിമര്‍ശനത്തിന്റെ സമീ പനത്തില്‍ മാറ്റം വന്നു. കൃതികളിലെ രചനാപരമായ സവിശേഷതകളും ഗുണ ദോഷവിചാരങ്ങളും കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അതിനാല്‍ വിമര്‍ശനത്തില്‍ വിമര്‍ശകന്റെ വീക്ഷണവുംകൂടി അവതരിപ്പിക്കുന്ന അവസ്ഥയുണ്ടായി. 240 മരണം ദുരൂഹമായ അധികാരമായി മാറുന്നു. അതിനെതിരെ കലാപമുണ്ടാ ക്കാന്‍ ഏകാന്തതയെ അഭയംപ്രാപിക്കുകയും ഏകാന്തതയുടെ ആകുലതയനുഭവി ച്ചുകൊണ്ട്‌ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്‌ വ്യര്‍ത്ഥമായ ്രവര്‍ത്തിയാണെന്നറിഞ്ഞുകൊണ്ട്‌ ജീവിതത്തെ വിഷാദത്തിലാഴ്ത്തുന്നു. ഇത്‌ അസംബന്ധമാണെന്ന്‌ എഴുത്തുകാരന്‍ തിരിച്ചറിയുന്നു. എഴുത്തുകാരന്റെ ദര്‍ശന ദുഃഖമായി ഇത്‌ മാറുന്നു. ദര്‍ശനദു:ഖം എഴുത്തുകാരന്റെ ഏറ്റവും വലിയ സിദ്ധി യാണ്‌. മഹത്തായസൃഷ്ടികള്‍ ദര്‍ശന ദു:ഖത്തിലൂടെയാണുണ്ടാവുന്നത്‌. പുതിയവിമര്‍ശകര്‍ ഇത്തരത്തില്‍ കൃതികളിലടങ്ങിയിരിക്കുന്ന എഴുത്തുകാരന്റെ ദര്‍ശന ദു:ഖത്തെയും തിരിച്ചറിഞ്ഞായിരിക്കണം വിമര്‍ശനം നടത്തേണ്ടത്‌. ഇതോ ടൊപ്പം തന്നെ ഈശ്വരന്റെ മരണവും മറ്റൊരു വിശ്വാസം കണ്ടെത്താനുള്ള പരാജ യവും അസ്തിത്വത്തിന്റെ രഹസ്യം അറിയാന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു ആധുനികതയുടെ വക്താക്കളായ എഴുത്തുകാരുടെ രചനകളില്‍ അസ്തിത്വവ്ൃഥ ര്രധാന ഘടകമാണ്‌. അസ്തിത്വത്തിന്റെ രഹസ്യവുമായി ബന്ധപ്പെട്ട്‌ എഴുത്തുകാ രനില്‍ പല ചോദ്യങ്ങളുണ്ടാവുന്നു. ഞാന്‍ ആരാണ്‌? എന്താണ്‌ ശരിക്കും തെറ്റിനു മപ്പുറത്ത്‌? എന്താണ്‌ ഹേതുവിനും ഫലത്തിനുമപ്പുറം ? ഭൂതത്തിനും ഭാവിയ്ക്കുമ പ്പുറത്തെന്താണ്‌? അസ്തിത്വത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളുമായി ധ്യാന ത്തിലിരിക്കുന്ന എഴുത്തുകാരനിലടങ്ങിയിരിക്കുന്നത്‌. അതിനാല്‍ പുതിയ വിമര്‍ശ കര്‍ക്ക്‌ ഈ എഴുത്തുകാരന്റെ ദര്‍ശനത്തിന്റെ ഭാഷ്യം ചമയ്ക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ വിമര്‍ശന ധര്‍മ്മം പൂര്‍ണ്ണമാകൂ. പാണ്ഡിത്ൃമല്ല സൃഷടിക്കടിസ്ഥാനം സംവേദനശീലവും മനോഭാവവുമാണ്‌ അവശ്യം വേണ്ടത്‌. ജീവിതദര്‍ശനത്തിലധിഷഠിതമായിരിക്കണം രചനകള്‍. നോവലിസ്റ്റിനുള്ള ശക്തമായ ജീവിതദര്‍ശനം വിമര്‍ശകനുമുണ്ടായിരിക്കണം. രണ്ടും സര്‍ഗ്ഗാത്മക ഗ്പവര്‍ത്തനമാണ്‌. ഒരു ര്രത്യേക മാനസികാവസ്ഥയിലൂടെ കലാസൃഷ്ടിയെ നോക്കിക്കാണുന്ന രീതിയാണ്‌ വിമര്‍ശനം. അതിന്‌ പാണ്ഡിത്യ ത്തേക്കാള്‍ ആവശ്യം എഴുത്തുകാരന്റെ കലയും മനസ്സും കണ്ടെത്തുവാന്‍ കഴി 241 യുന്ന മാനസികഭാവമാണ്‌. ഓരോ കലാസ്യഷ്ടിയെയും വിലയിരുത്തുമ്പോള്‍ വിമര്‍ശകന്‍ അയാളുടെ വിചാരത്തെ പുതുക്കിപ്പണിയുന്നു. അത്‌ വൈകാരിക മായ അവസ്ഥയുടെയും ചിന്തയുടെയും സനന്ദര്യബോധത്തിന്റെയും അതുവരെ യുള്ള ക്രമങ്ങളെ മാറ്റി മറിയ്ക്കും. ഈ അനുഭവത്തിലൂടെ മൂല്യനിര്‍ണ്ണയം ചെയ്യുന്ന വിമര്‍ശകന്‍ അയാളുടെ ചിന്തയ്ക്കും സനന്ദര്യബോധത്തിനും മനോഭാവ ത്തിനും പുതിയ സാധ്യതകള്‍ നല്‍കാന്‍ ശ്രമിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമര്‍ശനം സമുന്നതമായ ഒരു തലത്തിലെത്തുന്നു. സാഹിത്യവിമര്‍ശനം വിമര്‍ശകന്‍ തന്നോടുതന്നെ ചെയ്യുന്ന ചര്‍ച്ചയാണ്‌. അസംബന്ധമാണെന്ന്‌ തോന്നുമെങ്കിലും ഇത്‌ വിമര്‍ശനത്തിന്റെ നിലപാടാണ്‌. വിമര്‍ശനത്തിലെ ഈ ചര്‍ച്ച തത്വചിന്താപരമാണെന്നതിനാല്‍ വിമര്‍ശനം ചിന്ത യുടെ ഉത്പന്നമായി മാറുന്നു. കൃതിയെ ആസ്വദിച്ചതിനുശേഷം കൃതിയുടെ ഉള്ള റകളിലേക്കിറങ്ങിച്ചെന്ന്‌ അതിന്റെ നാനാവിധമായ തലങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനമാണ്‌. കൃതികള്‍ ഉയര്‍ത്തുന്ന നാനാവിധമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനും വിമര്‍ശകന്‍ ബാധ്യസ്ഥനാണ്‌. ദുരൂഹമായ പ്രശ്നങ്ങളുടെ പരി ഹാരം കണ്ടെത്താന്‍ വിമര്‍ശകന്‍ സാധിക്കണം. വിമര്‍ശനത്തിന്‌ തത്വചിന്തയുടെ മേമ്പൊടി നല്‍കി അതിനെ വ്രശ്നാത്മക കലയാക്കി അവതരിപ്പിക്കാന്‍ കഴിയുന്നു. ഭൂതകാല വിമര്‍ശകരുടെ സാഹിത്യസങ്കല്പത്തെ അവഗണിച്ചുകൊണ്ടാണ്‌ പുതിയ തലമുറ കടന്നുവരുന്നത്‌. അവര്‍ ഭാഷയില്‍ വിപ്ലവം സ്ൃഷടിക്കുന്നു. ഭാഷ വിമര്‍ശകനെ അകറ്റി നിര്‍ത്താതെ സമൂഹവുമായി അടുപ്പിക്കാന്‍ സഹായി ക്കുന്ന തരത്തില്‍ പ്രയോഗചാതുര്യമുള്ളതാവുന്നു. പുതിയവിമര്‍ശകന്‍ ആധുനിക എഴുത്തുകാരുടെ രചനകളിലൂടെ കടന്നുപോവുമ്പോള്‍ ബിംബാത്മകഭാഷയെ യാണ്‌ നേരിടുന്നത്‌. ബിംബങ്ങള്‍ കണ്ടെത്തുന്നതിലൂടെ വിമര്‍ശകനും ഭാഷയില്‍ നുതനത്വം സൃഷ്ടിക്കുന്നു. ഭാഷാപരമായ ഈ സവിശേഷത പുതിയ വിമര്‍ശ നത്തെ ലാവണ്യാത്മകമാക്കുന്നു. 242 കെ. പി. അപ്പന്റെ വിമര്‍ശനസമീപനം ലാവണ്യാത്മകതയിലധിഷ്ഠിതമായി രിക്കുന്നു. അതിനായി അദ്ദേഹം വിമര്‍ശനസസമ്മ്രദായത്തില്‍ നിലനിന്നിരുന്ന നില പാടുകളില്‍ നിന്ന്‌ മാറി സഞ്ചരിച്ചു. വിമര്‍ശകന്റെ ശക്തിയാണ്‌ ഭാഷ എന്നതില്‍ ഉറച്ച്‌ വിശ്വസിച്ചു. ഈ ഭാഷയുടെ പരിമിതിയില്‍ നിന്ന്‌ പരിഹാരമെന്നോണം ബിംബകല്പന കടന്നുവന്നു. ഈ ബിംബകല്പന ഒരു പരിധിവരെ വിമര്‍ശന ത്തെയും സനന്ദര്യാത്മകമാക്കി. 5,2 തിരസ്കാരം “ക്ഷോഭിക്കുന്നവരുടെ സുവിശേഷ'ത്തിനുശേഷം അപ്പന്റെ ശ്രദ്ധേയമായ രചനയാണ്‌ “തിരസ്കാരം. “തിരസ്കാരത്തില്‍ വിമര്‍ശനകൃതികളില്‍ ശ്രദ്ധി ക്കേണ്ട ഭാഷാരീതി, വിമര്‍ശകന്റെ സ്വാതന്ത്ര്യം, “എഴുത്തുകാരന്റെ പുനര്‍ജന്മം, അക്കാദമിക പാണ്ഡിതൃതെക്കുറിച്ചുളള നിലപാട്‌ എന്നിവ പ്രതിപാദിക്കുന്ന ലേഖ നങ്ങളാണ്‌. അവ സാഹിത്യകലയില്‍ സ്വാതന്ത്ര്യത്തിന്റെ സാംഗത്യം, എഴുത്തുകാ രന്റെ നിലപാട്‌, വിമര്‍ശനകലയ്ക്ക്‌ പുതിയ വെല്ലുവിളികള്‍, അക്കാദമിക പാണ്ഡി തൃത്തിനെതിരായ കലാപം, സ്വാതന്ത്രത്തിന്റെ അക്ഷരമാല, എഴുത്തുകാരന്റെ പുനര്‍ജ്ജന്മം, എഴുത്തുകാരനും വിപ്ലവവും തുടങ്ങിയവയാണ്‌. വിമര്‍ശനത്തില്‍ ഭാഷാപരമായ നിലപാടിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ലാവണ്യത്തിലധിഷ്ഠിത മാകണം വിമര്‍ശനമെന്ന്‌ അപ്പന്‍ വിശ്വസിക്കുന്നു. ഇതിന്‌ ഭാഷയുടെ ്രയോഗപര ത പ്രധാനമാണ്‌. ഭാഷ അനന്തസാദ്ധ്യതകളുള്ള മാധ്യമമാണ്‌. അതിനാല്‍ ഭാഷയെ നവീകരിച്ചുകൊണ്ടിരിക്കണം. ‘തിരസ്കാര്ത്തില്‍ ഈ കാഴ്ചപ്പാടാണ്‌ അപ്പന്‍ തുറന്നു കാട്ടുന്നത്‌. ചെറിയ ഒരു കൃതിയാണെങ്കിലും ഉള്ളടക്കത്തിന്റെ പ്രാധാന്യമാണ്‌ ഈ കൃതിയെ വൃത്യസ്തമാക്കുന്നത്‌. ഈ കൃതിയിലെ ഏഴു ലേഖനങ്ങളില്‍ അപ്പന്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ച്ചപാട്‌ വിമര്‍ശന (്രസ്ഥാനത്തെ നവീകരിക്കാന്‍ പാകത്തിലുള്ള താണ്‌. അതുകൊണ്ടാണ്‌ ഈ കൃതി മല യാളസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടതും. 243 5.2.4 സാഹിതൃ കലയില്‍ സ്വാതന്ത്രൃത്തിന്റെ സാംഗതൃം എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്യേണ്ടത്‌ വിമര്‍ശകന്റെ കടമയാണല്ലോ. ഈ പ്രശ്നത്തെ വേണ്ട്ര ആലോചിക്കാതെ സമീപിച്ചാല്‍ സാഹിത്യവിമര്‍ശനം വളരെ അപകടകരമായ പ്രവൃത്തിയായി മാറും. അതിനാല്‍ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ്‌ രചനകളുടെ വിശകലനവും അപഗ്രഥനവും. കലാകാരന്‍ സര്‍വതന്ത്ര സ്വതന്ത്രനായിരിക്കണമെന്ന അഭിപ്രായത്തെ തെറ്റിദ്ധരി ച്ചാല്‍ അത്‌ വന്‍വിപത്തായിരിക്കും സൃഷ്ടിക്കുക. സര്‍വൃതന്ത്ര സ്വതന്ത്രൻ എന്നത്‌ “വിചിത്രജീവി” എന്നല്ല. സാമൂഹ്യ ജീവിതത്തില്‍ മറ്റെല്ലാവരും അനുഭവി ക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവകാശം കലാകാരനുണ്ട്‌ അതോടൊപ്പം വരിമിതിയുമുണ്ട്‌. കലാകാരന്‍ വ്യത്യസ്തനാകാത്തത്‌ ഇക്കാരൃത്താലാണ്‌. “മിസ്റ്റര്‍ എഴുത്തുകാരന്‍ നിങ്ങള്‍ ബുൂര്‍ഷ്വാര്രസാധകനില്‍ നിന്നും സ്വതന്ത്ര നാണോ?” എന്ന ലെനിന്റെ ചോദ്യം ഗരവമില്ലായ്മയുടെ പുറത്ത്‌ വീഴുന്ന നല്ലൊരു പ്രഹരമാണ്‌. സൃഷ്ടിയെ കമ്പോളവല്‍ക്കരണമാവാതെ നോക്കാനുള്ള കടമ എഴുത്തുകാരന്റേതാണ്‌. സൃഷ്ടിയിലെ സ്വാതന്ത്ര്യത്തെ അപ്പന്‍ സ്വാതന്ത്രം എന്നര്‍ത്ഥമാക്കുന്നു. ചുറ്റുപാടുകളില്‍ നിന്നുള്ള ്രലോഭനങ്ങളെ അതിജീവിച്ചാണ്‌ എഴുത്തുകാരന്‍ സൃഷ്ടിയിലേര്‍പ്പെടുന്നത്‌. ഈയവസരത്തില്‍ അയാളില്‍ സ്യഷ്ടി യോടൊപ്പം രൂപപ്പെട്ടുവരുന്ന തത്വചിന്താധിഷ്ഠിതമായ സ്വാതന്ത്രം ഉത്ഭവിക്കു ന്നു. അപ്പനെ സംബന്ധിച്ചിടത്തോളം ഇത്‌ മാര്രമാണ്‌ എഴുത്തുകാരന്റെ സ്വാത ന്ത്രം. എഴുത്തുകാരന്‍ എന്നത്‌ കൊണ്ടര്‍ത്ഥമാക്കുന്നത്‌ സകലപ്രേരണകളെയും അതിജീവിച്ച്‌ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയുന്നവന്‍ എന്നാണ്‌. “എഴുത്തു കാരനായി സ്വയം ജ്ഞാനസ്നാനം ചെയ്ത ഒരാള്‍ സ്യഷ്ടി ഒരപൂര്‍വ്വ വസ്തുവായിരിക്കാന്‍ വേണ്ടി നടത്തുന്ന ബാഹ്യപ്രേരണകളുടെ കലര്‍പ്പില്ലാത്ത കലാസാധനതന്നെയാണ്‌ സ്വാതന്ത്ര്യം.” അപ്പന്റെ ഈ പ്രസ്താവന എഴുത്തുകാ രന്റെ സ്വാതന്ത്ര്യത്തിന്‌ ശക്തമായ പിന്തുണയാണ്‌. എഴുത്തുകാരനെ സംബന്ധിച്ച്‌ 244 സൃഷ്ടി ഒരു പരീക്ഷണമാണ്‌. സൃഷ്ടിയുടെ വേള പരീക്ഷണത്തിന്റെ സമയമാ ണ്‌. ഇത്തരമൊരു പരീക്ഷണത്തിനിറങ്ങുന്നത്‌ അപൂര്‍വ്വ ദര്‍ശനസാക്ഷാത്കാര ത്തിനാണ്‌. അതിനായി സ്വന്തം പാത തെരഞ്ഞെടുത്ത്‌ സഞ്ചരിക്കുന്നു. സ്വന്തം മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോള്‍ എഴുത്തുകാരനില്‍ അശാന്തി കടന്നു കൂടുന്നു. അശാന്തിയിലാവുന്ന എഴുത്തുകാരന്‍ ഹെര്‍മന്‍ ഹെസ്സിന്റെ “സിദ്ധാര്‍ത്ഥ്‌ എന്ന നായകനെപ്പോലെയാവാണമെന്ന്‌ അപ്പന്‍ നിര്‍ദ്ദേശിക്കുന്നു. ' സിദ്ധാര്‍ത്ഥയ്ക്ക്‌ സ്വന്തമായകാഴ്‌ച്ചപ്പാടും മാര്‍ഗ്ഗവും ഉണ്ട്‌. അയാള്‍ ബുദ്ധന്റെ മുമ്പില്‍പോലും തന്റെ ചിന്താസ്വാതന്ത്രയത്തെ അടിയറവ്‌ വയ്ക്കുന്നില്ല. അയാള്‍ അശാന്തി അനുഭവിക്കുന്നുണ്ട്‌. എങ്കിലും ചിന്താധാരയ്ക്ക്‌ അത്‌ തടസ്സമാ കുന്നില്. ഈ ഒരു പ്രവണത ഓരോ എഴുത്തുകാരിലും ഉണ്ടായിരിക്കണമെന്ന അഭിപ്രായമാണ്‌ അപ്പനുള്ളത്‌. മാനസികാടിമത്തത്തെ എഴുത്തുകാരന്‍ വെറുക്ക ണം. നിരന്തരമായി അശാന്തിയനുഭവിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവുമെന്താണെന്ന്‌ സ്വന്തം മാര്‍ഗ്ഗത്തിലൂടെ അന്വേഷിച്ച കഥാപാത്രമാണ്‌ സിദ്ധാര്‍ത്ഥ. ഈ അന്വേഷണമാണ്‌ എഴുത്തുകാരനുണ്ടാവേണ്ടത്‌. സിദ്ധാര്‍ത്ഥ യുടെ അശാന്തിയ്ക്ക്‌ വിധേയമായ അവസ്ഥയെ “വിനിമയ വിധേയമല്ലാത്ത ജ്ഞാനം” എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഉന്നതനായ ഒരു എഴുത്തുകാരന്റെ രച നയിൽ അവിളംബിതമായ വികാരവിചാരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിത്വമുണ്ടായിരിക്കും. സുഹൃത്തോ അച്ഛനോ അമ്മയോ അല്ലെങ്കില്‍ മറ്റാരെ ങ്കിലുമോ ആകാം ഈ വ്യക്തിത്വം. ആ വ്യക്തിത്വത്തെക്കുറിച്ചുളള അന്വേഷണ ത്തിനിടയില്‍ വെളിവാക്കപ്പെടുന്ന അന്തര്‍ഹിതങ്ങളില്‍ എഴുത്തുകാരന്റെ സ്വാത ന്ത്രവും ഉള്‍ച്ചേര്‍ന്നിരിക്കും. പ്രസ്തുത വികാരമാണ്‌ എഴുത്തുകാരന്‍ രചനാവേള യില്‍ അനുഭവിക്കുന്നത്‌. സ്വാതന്ത്ര്യവും ഉള്‍ച്ചേര്‍ന്നിരിക്കും. സ്വാതന്ത്രവും കഥാ * ബുദ്ധന്റെ കാലത്ത്‌ ജീവിച്ചിരുന്ന സിദ്ധാര്‍ത്ഥ എന്ന പേരുള്ള അസാധാരണ സ്വഭാവ മുള്ള ഈ ചെറുപ്പക്കാരന്‍ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണെന്ന്‌ സ്വന്തം മാര്‍ഗ്ഗത്തി ലൂടെ അന്വേഷിച്ച്‌ കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്‌. കെ.പി.അപ്പന്‍, തിര സ്ക്കാരം, പുറം 8. 245 കാരനും എന്ന മാര്‍കസിസറ്റ്‌ വിമര്‍ശന ഗ്രന്ഥത്തില്‍ കമ്മ്യൂണിസ്റ്റ്‌ സാമൂഹ്യ വ്യവ സ്ഥിതി സൃഷ്ടിക്കാന്‍ മുന്നണിയില്‍ കലാകാരന്‍ ഉണ്ടായിരിക്കുക എന്നത്‌ കലാ കാരന്റെ സാമൂഹ്യ ബോധമാണ്‌ വെളിവാകുന്നത്‌. ഇവിടെ കലാകാരന്റെ സ്വാത ന്ത്രത്തെയും കടമയെയും സ്വാതന്ത്രസത്തയെയും വിശദീകരിക്കേണ്ടതുണ്ട്‌. തന്റെ കലയുടെ പ്രധാന പ്രശ്നം സ്വകാര്യ ദര്‍ശനമാണെന്ന്‌ വിശ്വസിക്കുന്ന എഴു ത്തുകാരനെ സംബന്ധിച്ച്‌ സ്വകാര്യമെന്നത്‌ ഒരു മര്‍ദ്ദന യന്ത്രമാണെന്നും, സൃഷ്ടി പരമായ സ്വാതന്ത്ര്യമല്ലെന്നും മാര്‍കസിസത്തിന്റെ അടിസ്ഥാനത്തില്‍ അപ്പന്‍ നിരൂ പിക്കുന്നു. സൃഷ്ടിപരമായ സ്വാതന്ത്രമെന്നത്‌ സാഹിത്യ കലയെ അടിസ്ഥാനമാക്കി വ്യാഖ്യാനിയ്ക്കുമ്പോള്‍ അത്‌ ജീവിത പ്രക്രിയകളില്‍ നിന്ന്‌ മാറി വൃത്യസ്തമായ യാഥാര്‍ത്ഥൃത്തിന്റെ പുതിയ ക്രമം സൃഷടിക്കുന്നതാണ്‌. എഴുത്തുകാരന്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ദര്‍ശനത്തിലല്ല സൃഷ്ടിയിലേര്‍പ്പെടുന്നത്‌. അത്‌ എഴു ത്തുകാരന്‍ സൃഷടിക്കുന്ന പുതിയ ക്രമത്തിന്റെ ഭാഗമായി വന്നുചേരുന്നതാണ്‌. അയാളില്‍ രൂപപ്പെട്ടുവരുന്ന ദര്‍ശനം രചനയുടെ വേളയില്‍ സംഭവിക്കുന്നതാണ്‌. ഈ അവസരത്തില്‍ ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സ്വന്തം ദര്‍ശ നവും മനോഭവാവും എഴുത്തുകാരന്‍ തുറന്നു കാട്ടുന്നു. തനിയ്ക്ക്‌ പറയാനുള്ള താണ്‌ അയാള്‍ രചനയിലൂടെ നിര്‍വ്ൃഹിയ്ക്കുന്നത്‌. താന്‍ പറയാന്‍ ആഗ്രഹിയ്ക്കു ന്നതെന്താണെന്നു തനിയ്ക്ക്‌ മനസ്സിലാകുന്നതു പ്രതിപാദന വേളയിലാണെന്നും മിക്ക നോവലിസ്റ്റുകളെ സംബന്ധിച്ചും ഇതു സത്യമാണെന്നുമുള്ള മേരിമക്കാര്‍ത്തി യുടെ അഭിപ്രായം ഈയവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്‌. രചനാവേളയില്‍ എഴുത്തുകാരന്റെ മനസ്സിലേക്ക്‌ കടന്നുവരുന്ന ബിംബ്രപ തിബിംബങ്ങളും പ്രതീകങ്ങളും സരസപദങ്ങളും ചേര്‍ന്ന്‌ സ്ൃഷടിക്കുന്ന ലാവ ണ്യത്തിന്റെ അപരിചിതത്വം അഭിരുചിയുടെ ലോകത്ത്‌ ഒരു സംശ്രമം സൃഷ്ടിക്കു ന്നു. ഈ പുത്തന്‍ ലാവണ്യ സ്വരൂപം ആദ്യഘട്ടത്തില്‍ വായനക്കാരനിലേക്ക്‌ 246 കടന്നു ചെല്ലാറുണ്ടെന്ന്‌ സാഹിതൃചരിത്രം വെളിവാക്കുന്നു. പക്ഷേ, ഈ പുത്തന്‍ ആസ്വാദന സ്മ്്രദായം നിലവിലെ ആസ്വാദനത്തിന്റെ മൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന്‌ സാഹിത്യലോകം സംശയിക്കുന്നു. അതുകൊണ്ടുതന്നെ കൃതിയെ സംശയലേശമില്ലാതെ അവര്‍ക്ക്‌ വീക്ഷിക്കാനാവില്ല എന്നാല്‍ എഴുത്തുകാരന്‍ തന്റെ സ്വകാര്യ ദര്‍ശനത്തിന്റെ ന്യായീകരണമായി മാത്രമേ ഈ പുത്തന്‍ പ്രവണ തയെ കാണുന്നുള്ളൂ. മൂല്യനിഷേധമല്ല പക്ഷെ കീഴ്വഴക്കങ്ങളെയും യാഥാസ്ഥിതി കത്വത്തേയും തിരസ്കരിക്കുന്നുണ്ട്‌ താനും.പാരമ്പര്യമൂല്യങ്ങളെയാവട്ടെ ഉള്‍ക്കൊ ളളുന്നുണ്ടെങ്കിലും ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും സഹായത്താല്‍ അപ ഗ്രഥിച്ച്‌ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ വിധേയമാക്കുന്നു. ഇത്‌ നിശ്ചലമായിരുന്ന പാര മ്പര്യത്തെ ചലനാത്മകമാകാറുണ്ട്‌. ഇവിടെ എഴുത്തുകാര്‍ തമ്മിലുള്ള അഭി്രായ വ്യത്യാസങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. അതായത്‌ പാരമ്പര്യമൂല്യങ്ങളെ അംഗീക രിക്കുന്നവര്‍ സൃഷ്ടിയുടെ തനത്‌ ഭാവത്തെ കണ്ടെത്തുന്നില്ല മാത്രമല്ല, സ്വന്തം ദേശത്തിലെ കലാതന്ത്രങ്ങളെയും തത്വചിന്തകളെയും പാരമ്പര്യ സംസ്കാര ത്തെയും അന്യവല്‍ക്കരിക്കുന്നതായി കാണാന്‍ പ്രയാസമില്ല. ഒരാളുടെ യഥാര്‍ത്ഥ പൈതൃകം ഈ പ്രപഞ്ചമാണെന്ന്‌ ബോര്‍ഹസ്‌ (അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍) ്ഖ്യാപിക്കുന്നപോലെ കല അടിസ്ഥാനയാഥാര്‍ത്ഥ്യത്തിന്റെ സ്വപ്നദര്‍ശനമാണ്‌. അതായത്‌ പ്രപഞ്ചം തന്നെയാണ്‌ യഥാര്‍ത്ഥ സത്ത. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാരമ്പര്യ ബിംബങ്ങളും എഴുത്തുകാരന്റെ സ്വാതന്ത്രവും ചേര്‍ന്ന്‌ സൃഷടിക്കുന്ന യുക്തിചിന്തയുടെ സ്വാധീനമില്ലാതെതന്നെ പൈതൃകാവബോധവും സംസ്കാ രവും പ്രകടമാക്കാന്‍ സാധിക്കും. എഴുത്തുകാരന്‍ ഒരേ സമയം ഭാഷാജീവിയും ദാര്‍ശനിക ജീവിയുമായതിനാല്‍ പുതിയ ഭാഷ സൃഷ്ടിക്കുകയും ജനസമ്മതമായ ഭാഷയില്‍ നിന്ന്‌ വ്യത്യസ്തമായ നിര്‍മ്മാണ കലയുടെ വഴക്കങ്ങളെ മാനിച്ചു കൊണ്ട്‌ ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിച്ചുകൊണ്ട്‌ സ്വതന്ത്രനാകുന്നു. ഇവിടെ സാമൂഹിക ജീവിതത്തില്‍ നിന്നും ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവനാണ്‌ എഴുത്തുകാരനെന്ന്‌ പറയാനാവില്ല. അതായത്‌ 247 സ്വന്തമായി ഒരു ദര്‍ശനമുള്ള ഒരാള്‍ക്ക്‌ മാത്രമേ സ്വന്തം രചനയോട്‌ കൂറ്‌ പുലര്‍ത്താന്‍ കഴിയൂ. ഇക്കാരൃത്തില്‍ എഴുത്തുകാരന്‍ വ്യക്തമായ നിലപാടുണ്ട്‌. 5.2.2 എഴുത്തുകാരന്റെ നിലപാട്‌ എഴുതുക എന്ന്‌ തീരുമാനിച്ച്‌ ്രവര്‍ത്തിക്കുന്ന ആളെയാണല്ലോ എഴുത്തു കാരന്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. തന്റെ വിട്ടുവീഴ്ചയില്ലാത്ത ജീവിതാവസ്ഥക ളുടെ കൃത്യമായ ധാരണകള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയചിന്തകളിലൂടെ മുന്നോട്ടു പോകാന്‍ സഹായകമാകുന്നു. ഇത്തരത്തില്‍ എല്ലാ തരത്തിലുമുള്ള എസ്റ്റാബ്ലി ഷ്മെന്റ്‌ സമ്മ്രദായങ്ങളില്‍ നിന്നും സ്വന്ത്നാണ്‌ എന്നുളളതാണ്‌ അയാളുടെ വ്യക്തിത്വത്തിലെ സ്വകാര്യത. എന്നാല്‍ കലാകാരന്‍ കൃത്യമായ ഒരു ലക്ഷ്യബോ ധമുണ്ടായിരിക്കണമെന്ന സങ്കല്പത്തിന്‌ വിപരീതമായി ചിന്തിക്കുന്ന അയാളുടെ രചനകള്‍ സാഹിതൃയകലയുടെ പരമമായസ്വഭാവത്തെയാണ്‌ വെളിവാക്കുന്നത്‌. സാമൂഹഹ്യജീവിയായ എഴുത്തുകാരന്‍ ഒരു കലാകാരനാകുമ്പോള്‍ അസ്തിത്വ ത്തിന്റെ ഗ്രശ്നങ്ങളാണ്‌ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്‌. ഈ അസ്വ സ്ഥത വൈകാരികവും ദാര്‍ശനികവുമായ നിഗൂഡതയാണ്‌. എന്നാല്‍ ഈ അവ സ്ഥയില്‍ നിന്ന്‌ ഒരു മോചനവുമില്ല. ഈ വസ്തുത വിശദീകരിക്കുന്നതിന്‌ വിപ്ലവ സൂര്യജ്വാല എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ്രഞ്ച്‌ നോവലിസ്റ്റായ ബാര്‍ബ്യൂസിയെ യാണ്‌ അപ്പന്‍ ഉദാഹരിക്കുന്നത്‌. യുദ്ധത്തിനും അസ്തിത്വത്തിനുമെതിരെ ശക്ത മായി പോരാടിയ ബാര്‍ബ്യൂസി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആരാധ്യനായിരുന്നു. മെലിഞ്ഞ്‌ ശുഷ്കിച്ച ശരീരവുമായി സ്റ്റേജിലേക്ക്‌ പ്രസംഗിക്കാനെത്തുമ്പോള്‍ ജന ങ്ങള്‍ നിഷശ്ശൂബ്ദമാകുന്നുവെന്ന്‌ അപ്പന്‍ എഴുതുമ്പോള്‍ മരണമെന്ന ദാര്‍ശനിക ര്രശ്നമാണ്‌ സാമൂഹിക പ്രശ്നമെന്ന അദ്ദേഹത്തിന്റെ വിളംബരം കൂടിയാണ്‌ വിമര്‍ശകനിവിടെ രേഖപ്പെടുത്തുന്നത്‌. അതുകൊണ്ടാണ്‌ സാമൂഹികജീവിത ത്തിലെ കെടുതികള്‍ വപങ്കിടുന്നവനാണ്‌ എഴുത്തുകാരനെന്ന്‌ പറയേണ്ടി വരുന്നത്‌. മരണം വരെ ക്രോധത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കുകയും സിംഹങ്ങളെ 248 സ്വപ്നം കണ്ടുണരുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകുമെന്ന്‌ ബാര്‍ബ്യൂസി പ്രത്യാ ശിക്കുന്നു. “ഒരു കലാസൃഷ്ടി നമ്മുടെ അനുഭൂതികളെ സ്വന്തമാക്കുകയും സമൂ ഹത്തെ വികസിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ്‌ അതൊരിക്കലും ജീവിതത്തെ നേരിട്ട്‌ സ്വാധീനിക്കാറില്ല'.”” ഇവിടെ, സമൂഹത്തിന്റെ മനസ്സിനെ വിശ കലനം ചെയ്യുന്നതിന്‌ വൈലോപ്പളളിയുടെ മാമ്പഴത്തെയാണ്‌ അപ്പന്‍ ഉദാഹരിക്കു ന്നത്‌. മാമ്പഴം വായിച്ച്‌ മനസ്സ്‌ വേദനിച്ച മലയാളികള്‍ അനുഭവിച്ച അസ്വസ്ഥത കള്‍ വളരെ വലുതാണ്‌. എന്നാല്‍ അവര്‍ പിന്നീട്‌ കുഞ്ഞുങ്ങളെ തല്ലാതിരുന്നി ട്ടില്ല; പൂങ്കുല നുള്ളിയ കുട്ടികള്‍ പിന്നീട്‌ തല്ല്‌ വാങ്ങിയിട്ടുണ്ട്‌; ഏതെങ്കിലും കുട്ടി കള്‍ തല്ലുകൊള്ളാതെ രക്ഷപ്പെട്ടിട്ടുണ്ടങ്കില്‍ അതേ മാമ്പഴത്തിന്റെ സ്വാധീനത്താ ലാണെന്ന്‌ വിശ്വസിക്കാനുമാവില്ല. ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഒരു സാഹിത്യസൃഷ്ടി നല്‍കുന്ന സംസ്കാരം വളരെ പെട്ടെന്ന്‌ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നി ല്ല. ഇത്തരത്തില്‍ സാമൂഹിക പരിവര്‍ത്തനം സാധ്യമാകാതെയാവുമ്പോള്‍ ലക്ഷ്യ ബോധം എന്ന സങ്കല്പത്തിന്‌ ബിംബങ്ങളുടേയും പ്രതീകങ്ങളുടെയും സഹായ ത്താല്‍ പുതിയൊരു ദര്‍ശനകേന്ദ്രത്തില്‍ അവരോധിച്ചു അപഗ്രഥന വിധേയമാക്കു ന്നു. പാരമ്പര്യം ചലനാത്മക സ്വഭാവമുള്ളതായതിനാല്‍ എഴുത്തുകാരന്‍ പാടേ അവഗണിക്കാന്‍ കഴിയുകയില്ല. അയാള്‍ അതിനെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ വിധേയമാക്കിക്കൊണ്ട്‌ ചലന സ്വഭാവത്തെ നിലനിര്‍ത്തുന്നു. പാരമ്പര്യാധിഷ്ഠിത മൂല്യങ്ങളെ ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും സഹായത്താല്‍ പുതി യൊരു ദര്‍ശനകേന്ദ്രത്തില്‍ അവരോധിച്ച്‌ അപഗ്രഥനം സാധ്യമാക്കുന്നു. പാരമ്പര്യം ചലനാത്മക സ്വഭാവമുള്ളതായതിനാല്‍ എഴുത്തുകാരന്‍ പാടേ അവഗ ണിയ്ക്കാന്‍ കഴിയുകയില്ല. അയാള്‍ അതിനെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ വിധേയ മാക്കിക്കൊണ്ട്‌ ചലനസ്വഭാവത്തെ നിലനിര്‍ത്തുന്നു. 249 സൃഷ്ടിയിലൂടെ സ്വാതന്ത്ര്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന്‍ ഒരിക്കലും പാരമ്പര്യാധിഷ്ഠിത മൂല്യങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല. ഇങ്ങനെ മാറി ചിന്തിക്കുന്ന എഴുത്തുകാരന്‍ പാരമ്പര്യത്തിന്‌ പരിമിതി സൃഷ്ടിച്ചു കൊണ്ട്‌ തന്റെ ദേശത്തിന്റെ കലാതന്ത്രത്തിലും തത്വചിന്തയിലും മുഴുകി രചന നിര്‍വ്വഹിക്കുന്നു. ദേശസംസ്ക്കാരും എഴുത്തുകാരന്‌ പാരമ്പര്യസൂചകമാണ്‌. ദേശം പാരമ്പര്യമാവുമ്പോള്‍ എഴുത്തുകാരന്‍ പ്രപഞ്ചം പൈതൃകമാണ്‌. ഭാഷാ ജീവിയായ എഴുത്തുകാരന്‍ ഇത്തരത്തില്‍ ഭാഷയ്ക്കുള്ളില്‍ ഭാഷ സ്ൃഷടിച്ചു കൊണ്ട്‌ ഭാഷയുടെ വ്യവസ്ഥാപിത നിയമ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സ്വതന്ത്രനായി സൃഷ്ടിയുടെ സ്വാന്ത്ര്യമനുഭവിക്കുന്നു. സാമൂഹ്യ സംവിധാനം ലക്ഷ്യമാക്കി എഴുതുക എന്നാല്‍ എഴുത്തുകാര നില്‍ നിന്ന്‌ സ്വാതന്ത്രം കളഞ്ഞ്‌ അവരെ അടിമകളാക്കുക എന്നര്‍ത്ഥം. അതു കൊണ്ട്‌ സമൂഹത്തിനുവേണ്ടി എഴുതുക എന്ന ഉപദേശം സ്വീകരിക്കുകയും അതില്‍ ആനന്ദം കൊള്ളുന്നവര്‍ അടിമയുടെ “ഹര്‍ഷോന്മാദിവുമാണ്‌ അനുഭവി ക്കുന്നത്‌. എന്തുകൊണ്ടെന്നാല്‍ തന്റെ അധ്വാനം മുഴുവന്‍ യജമാനന്‍ നല്‍കുന്ന, അടിമ “അഷടിക്ക്‌ വക കിട്ടിയില്ലെങ്കിലും പ്രസ്തുത യജമാനനന്റെ അടിമയാ ണല്ലോ എന്ന്‌ വ്ൃയഥാഭിമാനം കൊളളുന്നവനാണ്‌. അതുപോലെ ആത്മസംതൃപ്തി ലക്ഷ്യമാക്കാത്ത എഴുത്തുകാരന്‍, തന്റെ രചനകള്‍ സമൂഹത്തെ ത്ൃപ്തിപ്പെടുത്തു ന്നുണ്ടല്ലോ എന്ന്‌ വ്യര്‍ത്ഥമായ അഭിമാന ബോധം കൊണ്ടു നടക്കുന്നവനാണ്‌. എഴുത്തുകാരന്‍ രചനയുടെ സ്വാതന്ത്രത്തെ തുറന്നിടുകയാണ്‌ വേണ്ടത്‌. കാരണം എഴുത്തുകാരന്റെ പ്രതിഭയുടെ സ്വതന്ത്രതീരുമാനങ്ങളാണ്‌ രചനകള്‍. അത്തരമവസ്ഥയില്‍ സമൂഹത്തിലെ ചില പ്രവണതകളെ തളളി പറയേണ്ടി വന്നേ ക്കാം. എന്നു കരുതി അയാള്‍ സാമൂഹ്യ വിരുദ്ധനല്ല. ഒരു പരനെന്ന നിലയില്‍ നാടിന്റെ പുരോഗതി ലക്ഷ്യമാക്കി ്രവര്‍ത്തിക്കുന്ന ഒരാളുടെ ചെയ്തി ആയി അതിനെ കണ്ടാല്‍ മതി. “എന്നാല്‍ ഇത്തരം സങ്കല്പങ്ങളാണ്‌ കലയെ നിയന്ത്രി ക്കേണ്ട ്രധാന ഘടകങ്ങള്‍ എന്നു വരുമ്പോള്‍ എഴുത്തുകാരന്‍ ഗ്പതിഷേധിക്കുക 250 തന്നെ ചെയ്യുന്നു. സ്വന്തം മനസ്സില്‍ വീക്ഷണത്തിന്റേതായ ഇങ്ങനെയൊരു നരകം വച്ചുകൊണ്ടു പുതിയതൊന്നും സൃഷ്ടിക്കാന്‍ എഴുത്തുകാരന്‌ സാദ്ധ്യമല്ല എന്ന വിശ്വാസമാണ്‌ സാഹിത്യ ജീവിതത്തില്‍ ഇങ്ങനെയൊരു നിലപാട്‌ സ്വീകരിക്കു വാന്‍ അയാളെ പ്രേരിപ്പിക്കുന്നത്‌. എഴുത്തുകാരന്‍ രാഷ്ട്രീയ കക്ഷികളുടെയും മറ്റുസംഘടനകളുടെയും നിലനില്‍പ്പിനുവേണ്ടി അവയുടെ പിന്‍ബലത്തില്‍ എഴു താതെ സ്വതന്ത്രമായി നിന്നുകൊണ്ട്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കാന്‍ സന്നദ്ധനാ വുകയാണ്‌ വേണ്ടത്‌. അതായത്‌ സ്വാതന്ത്രം എന്നതിന്‌ പകരമായി നിലപാട്‌, ദര്‍ശനം എന്നീ വാക്കുകള്‍ അപ്പന്‍ ഉപയോഗിക്കുന്നുണ്ട. അതോടൊപ്പം സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി എഴുതുമ്പോള്‍ അത്‌ ആത്മ നിര്‍വൃതി പകരുന്നതു കൂടിയാ വാന്‍ ശ്രദ്ധിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു".” എന്നാലേ എഴുത്തുകാരന്‍ സ്വാതന്ത്ര്മനുഭവിക്കാന്‍ കഴിയൂ. 5.2.3 വിമര്‍ശന കലയ്ക്ക്‌ പുതിയ വെല്ലുവിളികള്‍ വിമര്‍ശനത്തില്‍ എഴുത്തുകാരന്റെ നിലപാടിനെക്കുറിച്ചുള്ള വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍ സാഹിത്യ വിമര്‍ശകന്‍ മറ്റു ചില (്പശ്നങ്ങള്‍ നേരിടുന്നു. അതായത്‌ ഗദ്യ സാഹിത്യകൃതികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റ ത്തെയാണ്‌ “വെല്ലുവിളികള്‍” എന്നതുകൊണ്ടര്‍ത്ഥമാക്കേണ്ടത്‌. ഇവിടെ സാമാന്യ വായനക്കാരന്റെ യുക്തിയ്ക്കപ്പുറം യാഥാര്‍ത്ഥ്യവും അതിവാസ്തവികതയും ചേര്‍ന്ന്‌ ഒരുക്കുന്ന ഒരു പുത്തന്‍ വായനാനുഭവം പുതിയ വിമര്‍ശകര്‍ കണ്ടെത്തു ന്നു. കോമഡിയും ദുരന്തവും ചേര്‍ന്നൊരുക്കുന്ന പുതിയ നാടകാനുഭവം ഇവിടെ ഉദാഹരിയ്ക്കാവുന്നതാണ്‌. വേദനിപ്പിക്കുന്ന കഥാസന്ദര്‍ഭത്തിലും ഫലിതവും ഗാംഭീര്യവും നിറഞ്ഞ ആവിഷ്ക്കാരം ആ കലാരൂപത്തെ ഒരു പുതിയ തരത്തിലെ ത്തിക്കുന്നു. ആധുനികമായ ഈ പുത്തന്‍ ആവിഷ്കരണ രീതിയെയാണ്‌ ഇവിടെ വെല്ലുവിളികള്‍ എന്നതുകൊണ്ട്‌ അപ്പന്‍ അര്‍ത്ഥമാക്കുന്നത്‌. ഇതില്‍ യുക്തിയും അസംബന്ധവും ഉണ്ട്‌. ദാര്‍ശനിക തലത്തില്‍ ഭയവും ഫലിതവും സമന്വയിക്കപ്പെ 251 ടുന്നു. ശൂന്ൃതാവാദവും യോഗാത്മക ദര്‍ശനവും ഒരുമിച്ച്‌ ചേര്‍ന്ന്‌ സങ്കീര്‍ണ്ണമായ ദര്‍ശനവും സ്ൃഷടിക്കുന്നു. ഇത്തരം ആവിഷ്ക്കാരങ്ങള്‍ക്ക്‌ നിലവിലുള്ള ഭാഷ അപക്വമാകുമ്പോള്‍ കൂടുതല്‍ ബദലുകള്‍ അന്വേഷിക്കുന്ന എഴുത്തുകാരന്‍ മനന ത്തിലാണെത്തിച്ചേരുന്നത്‌. ഇവിടെ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളാല്‍ പ്രക്ഷു ബ്ധുമാക്കപ്പെടുന്ന ദര്‍ശനത്തിന്‌ വിശദീകരണം നല്‍കാനുള്ള ചുമതലകൂടി വിമര്‍ശകനില്‍ നിക്ഷിപ്തമാവുന്നു. അതായത്‌ ഗുഡ്രാര്‍ത്ഥ വിശദീകരണത്തിന്റെ കലാതന്ത്രം വെളിച്ചത്ത്‌ കൊണ്ടുവരേണ്ട ഉത്തരവാദിത്തം വിമര്‍ശകന്റേതാണ്‌. സൃഷ്ടികളുടെ ദര്‍ശനത്തേയും സനന്ദര്യത്തിന്റെ ര്രസക്തിയെയും കുറിച്ച്‌ പുതിയ തലമുറയ്ക്ക്‌ പല അഭിപ്രായങ്ങളുണ്ട്‌. എന്നാല്‍ രചനയില്‍ ഒളിഞ്ഞിരി ക്കുന്ന സൃഷ്ടി സവിശേഷതയും ഗുഡ്ഡാര്‍ത്ഥവും കണ്ടെത്തേണ്ടത്‌ വിമര്‍ശകനാ ണ്‌. വിമര്‍ശകന്‍ സൃഷ്ടിയെ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍ എഴുത്തുകാരന്റെ മാനസികഭാവവും അയാള്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളെയും കാണാന്‍ ശ്രമിക്കേ ണ്ടതാണ്‌. അയാളുടെ ദര്‍ശനം, അതിന്റെ കാരണം ഇവ അന്വേഷിച്ച്‌ കണ്ടെത്തി വേണം അപഗ്രഥിക്കാന്‍. ഇത്തരത്തില്‍ എഴുത്തുകാരന്റെ മാനസിക ഭാവങ്ങളെ മനസ്സിലാക്കി കൃതിയെ സമീപിച്ചാല്‍ വിമര്‍ശനവും ലാവണ്യ നിയമങ്ങളെ പാലിച്ചു ചെയ്യുന്ന പ്രവര്‍ത്തനമാവുകയും അത്‌ ആകര്‍ഷകമാവുകയും ചെയ്യും. അമ്പതുകളിലും അറുപതുകളിലുടെ ആരംഭത്തിലും ഭാഷയില്‍ സംഭവിച്ച നിശ്ച ലത ഗദ്യസാഹിത്യത്തെ ജീര്‍ണ്ണതയിലെത്തിച്ചു. അതിനാല്‍ ഭാഷയുടെ ജീര്‍ണത എഴുത്തുകാരന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്‌. കാരണം ആശയവിനിമയ ഉപാധിയാണല്ലോ ഭാഷ. ശക്തമായ ഭാഷയ്ക്കേ ചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴി യൂ. അപ്പന്റെ അഭി്രായത്തില്‍ ഭാഷയെ ജഡതയില്‍ നിന്ന്‌ രക്ഷിച്ചു. ആ കാല ഘട്ടത്തിലെ പ്രധാന മലയാള എഴുത്തുകാരര്‍ ഉറുബും ബഷിറുമാണ്‌. അതുക ഴിഞ്ഞ്‌ പുതുതലമുറ വന്നപ്പോള്‍ ഈ അവസ്ഥയ്ക്ക്‌ മാറ്റം വരുകയും പുതുജന്മം ഭാഷയ്ക്ക്‌ നല്‍കുകയും ചെയ്തു. അവരില്‍ എടുത്തു പറയേണ്ടവര്‍ എം. ടി. യും പത്മനാഭനുമാണ്‌. 252 പുതുതലമുറ ഭാഷയില്‍ വിപ്ലവം സൃഷ്ടിച്ചു. സവിശേഷമായ ഒരു ഘടന സാഹിതൃഭാഷയ്ക്ക്‌ അവര്‍ നല്‍കി. രചനകളില്‍ ഇത്തരമൊരു മാറ്റം വന്നിട്ടും ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടെ വിമര്‍ശക വൃന്ദം തയ്യാറായില്ല. ഭാഷയില്‍ ഇവര്‍ സൃഷ്ടിച്ച മാറ്റം കണ്ടെത്താനുള്ള ശ്രമം വിമര്‍ശകരുടെ ഭാഗത്തു നിന്നും ഉണ്ടായി ല്ല. ഇത്‌ വിമര്‍ശനത്തിന്റെ വെല്ലുവിളിയായിരുന്നു. കാരണം അക്കാദമിക പാണ്ഡി ത്ൃത്തെ മുന്‍നിര്‍ത്തി രചനകളെ അപഗ്ര്ഥിച്ചിരുന്ന സമൂഹത്തിന്‌ ആധുനിക രചന കളില്‍ സ്വീകരിച്ച പുതിയ ഭാഷാരീതിയെയും ആവിഷ്കരണ തന്ത്രത്തേയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു വന്ന നിലപാടുകളില്‍ നിന്ന്‌ മാറി ചി ന്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ പിന്നോക്കം പോവുകയാണ്‌ ചെയ്തത്‌. ഇത്തരം സമീപനം വിമര്‍ശന സ്ര്്രദായത്തെ മുരടിപ്പിക്കുകയേ ഉളളൂ. വളര്‍ച്ചയ്ക്കാവശ്യം അക്കാദമിക പാണ്ഡിതൃത്തിലധിഷ്ഠിതമായ, യാഥാസ്ഥിതിക നിലപാടിന്‌ നേരെ കലാപം സൃഷ്ടിച്ച്‌ വിമര്‍ശനത്തെ സ്വതന്ത്രമാക്കുകയാണ്‌ വേണ്ടത്‌. ഇത്‌ പ്രധാന വെല്ലുവിളിയായി അപ്പന്‍ കരുതുന്നു. 5.2.4 അക്കാദമിക പാണ്ഡിതൃത്തിനെതിരായ കലാപം അക്കാദമിക പാണ്ഡിതൃത്തിന്റെ കേടുപാടുകളില്‍ നിന്ന്‌ വിമര്‍ശനത്തെ മോചിപ്പിക്കണമെന്ന്‌ കലാസൃഷ്ടിയുടെ നേര്‍ക്ക്‌ വിമര്‍ശകന്‍ ഉയര്‍ത്തുന്ന നീതി ബോധമാണ്‌ വിമര്‍ശനത്തെ മനോഹരമാക്കുന്നത്‌. കലപോലെ വിമര്‍ശനവും സനന്ദര്യത്തിന്റെ ്രകാശനമാകയാല്‍ വിമര്‍ശനം ഏകാധിപത്യത്തിന്റെ പ്രകടനവു മാണ്‌. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ വിധി നിഷേധങ്ങള്‍ അന്വേഷിച്ചു പോകുന്നത്‌ എഴുത്തുകാരന്റെ വ്യക്തിത്വത്തെ അപമാനിക്കലാണ്‌. മറ്റുള്ളവരുടെ അഭിരുചിയും സാഹിത്യത്തിന്റെ ദര്‍ശനവുമാണ്‌ വിമര്‍ശകന്റേതെങ്കില്‍ അയാള്‍ക്കെങ്ങനെ മറ്റുള്ളവയില്‍ നിന്ന്‌ വ്ൃത്യസ്തനാകാന്‍ കഴിയും. അതു കൊണ്ട്‌ സാഹിത്യ വിമര്‍ശകന്റെ വ്യക്തിത്വവും അഭിരുചിയും വീക്ഷണവും അസ്വാഭാവികമായ സ്വഭാവ സവിശേഷതകളും വിമര്‍ശനത്തില്‍ പ്രധാന സ്ഥാനം 253 അലങ്കരിക്കുന്നു. എന്നാല്‍ അക്കാദമിക വിമര്‍ശനമാകട്ടെ ചിന്തയും പാണ്ഡിത്യവും ചിട്ടപ്പെടുത്തി ഇണക്കി ചേര്‍ത്തതാണ്‌. അക്കാദമിക വിമര്‍ശനത്തിന്റെ ഈ സവി ശേഷത സാഹിത്യവിമര്‍ശകന്‌ സ്വീകരിക്കാനാവില്ല എന്തുകൊണ്ടെന്നാല്‍ സാഹിതൃകൃതിയുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യത്തില്‍ സാഹിത്യവി മര്‍ശനത്തിന്റെ ഭാഷയെ അപകടത്തിലാക്കുന്നു. വ്യാഖ്യാനിക്കുമ്പോള്‍ വിമര്‍ശകന്‍ കവിയെക്കുറിച്ചും മൂല്യ നിര്‍ണ്ണയം നട ത്തുമ്പോള്‍ തന്നെക്കുറിച്ചുമാണ്‌ സംസാരിക്കുന്നതെന്ന്‌ നോര്‍ത്രോഫിന്റെ അഭി ര്രായം അപ്പന്‍ ഇവിടെ ഉദ്ധരിക്കുന്നത്‌ അക്കാദമിക പണ്ഡിതരുടെ സ്വഭാവത്തിന്റെ വൈരുദ്ധ്യം എടുത്തുകാട്ടാനാണ്‌. അക്കാദമിക പണ്ഡിതര്‍ കൃതിയെ വ്യാഖ്യാനി ക്കുമ്പോള്‍ സ്വന്തം പാണ്ഡിത്യം പ്രകടമാക്കാന്‍ ശ്രദ്ധിക്കുന്നു. “ഭൂതകാലം മാത്ര മാണ്‌ അവരുടെ മുല്യനിര്‍ണ്ണയ വ്യവസ്ഥിതിയില്‍. അവരുടെ വിശ്വാസ്രപമാണങ്ങ ളില്‍ നിന്ന്‌ മാറി ചിന്തിക്കാനവര്‍ക്ക്‌ കഴിയുന്നില്ല സാഹിത്ൃയകലയില്‍ സംഭവി ക്കുന്ന മാറ്റത്തെക്കുറിച്ച്‌ അവര്‍ ബോധവാന്മാരല്ല, മാറാന്‍ അവര്‍ തയ്യാറുമല്ല. അവര്‍ വ്യവസ്ഥാപിതമായ രീതികളില്‍ നിന്ന്‌ മാറാന്‍ തയ്യാറാവുന്നില്ല. സ്വതന്ത്ര മായ അഭിരുചിയില്‍ അവര്‍ വിശ്വസിക്കുന്നില്ല. അഭിരുചിയുടെ പരമാധികാരത്തെ പാരമ്പര്യത്തെ വിശ്വസിച്ച്‌ അക്കാദമിക പണ്ഡിതര്‍ മുന്നോട്ടു പോകുന്നു. ഇത്തര ത്തില്‍ രൂപപ്പെടുന്ന വിമര്‍ശനം വിരസതയുടെ പാതയിലൂടെ കടന്നു പോകുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ വിമര്‍ശനത്തെ കരകയറ്റേണ്ടത്‌ പുതിയ വിമര്‍ശകരുടെ കടമയാണ്‌. അവര്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചു. അതിനായി അവര്‍ ആദ്യം ഭാവിയില്‍ ശ്രദ്ധിച്ചു. പദങ്ങള്‍ നിഷ്കര്‍ഷിച്ചിരുന്ന അര്‍ത്ഥത്തില്‍ നിന്ന്‌ മാറി വൃത്ൃയസ്ത ആശയതലത്തിലേക്ക്‌ ഭാഷയെക്കൊണ്ടുപോകാന്‍ കഴി യുന്ന ബിംബങ്ങളുടെ പ്രയോഗത്തിന്‌ പ്രാധാന്യം നല്‍കി. എന്നാല്‍ അക്കാദമിക്‌ പാണ്ഡിത്യത്തെ ഉയര്‍ത്തിപ്പിടിച്ച വിമര്‍ശകര്‍ ഇതംഗീകരിക്കുന്നില്. അവര്‍ അവ രുടെ പാണ്ഡിത്യം ഗപകടിപ്പിക്കാനുള്ള വേദിയായി വിമര്‍ശനത്തെ കണ്ടു. അപ്പന്റെ അഭിപ്രായത്തില്‍ ഇത്‌ ഗുരുതരമായ വിപത്താണ്‌ സൃഷടിക്കുക. അതിനുവേണ്ടി 254 ഈയവസരത്തില്‍ പ്രൊഫസര്‍ കെന്നഡി പറഞ്ഞ വാക്കുകള്‍ അപ്പന്‍ കൂട്ടി ചേര്‍ക്കുന്നു “ഒരു യഥാര്‍ത്ഥ പണ്ഡിതനാകണമെങ്കില്‍ നിരൂപണകലയെ ഉപേക്ഷി ക്കണം. അതുപോലെ ഒരു യഥാര്‍ത്ഥ വിമര്‍ശകനാകണമെങ്കില്‍ പാണ്ഡിത്യ ത്തിന്റെ വിരസമായ ചിട്ടകള്‍ ഉപേക്ഷിക്കുക തന്നെ വേണം.” ഈ ഒരു അക്കാദ മികപാണ്ഡിതൃ നീക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ സി. ജെ. തോമസ്സിന്റെ സാഹി തൃചിന്തകളില്‍ കാണാം. പി. കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശനി ലൂടെ” “കുട്ടികൃഷണമാരാരുടെ കലജീവിത്‌ തന്നെ എന്നീ കൃതികളെയും അപ്പന്‍ ഉദാഹരണമായി ചുൂണ്ടിക്കാണക്കുന്നുണ്ട്‌. ആധുനിക ജീവിതത്തിന്റെ മിത്തോളജിയായി ആധുനിക എഴുത്തുകാര്‍ സാഹിത്യത്തെ കാണുന്നു. അതിനായി അവര്‍ അവരുടേതായ പുതിയ ഭാഷ സൃഷടിക്കുന്നു. ഇങ്ങനെ രൂപപ്പെട്ടുവരുന്ന ഭാഷ സ്വീകരിക്കാന്‍ അക്കാദമിക പണ്ഡിതര്‍ തയ്യാറല്ല. അത്തരം ്രവണത ഭാഷയുടെ മരണത്തിലേക്ക്‌ വഴി തെളി ക്കുന്നു. ഈ ഗരവമേറിയ പ്രശ്നത്തിന്‌ പരിഹാരമാണ്‌ ഭാഷയില്‍ പുതുമകള്‍ സൃഷ്ടിച്ച്‌ ഭാഷയെ രക്ഷിക്കുക എന്നത്‌. ഇത്‌ രക്ഷാപ്രവര്‍ത്തനം മാത്രമല്ല സൃഷ്ടിപരമായി സംഭവിക്കേണ്ടതുമാണ്‌. ഈ പുതിയ ഭാഷ വിചിത്രമായ “അഭിധ' യാണ്‌. ഇങ്ങനെ സൃഷടിയ്ക്കപ്പെടുന്ന “അഭിധ' സാഹിത്ൃയകലയുടെ ജീവനും നിലയ്ക്കാത്ത ചലനവും സനന്ദര്ൃയശാസ്ത്രപരമായ ലഹരിയുമാണ്‌. ഇത്തരത്തില്‍ ഭാഷയില്‍ സംഭവിക്കുന്ന അടിമുടി മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അക്കാ ദമിക പണ്ഡിതര്‍ക്ക്‌ കഴിയില്ല. സാഹിത്യവിമര്‍ശകന്‍ ന്നല്‍ നല്‍കുന്നത്‌ ഹിംസാത്മക വ്യക്തിത്വത്തി നാണ്‌ ഹിംസാത്മക വ്യക്തിത്വത്തിന്റെ സവിശേഷത ഇന്നലെവരെ നല്ലതെന്ന്‌ കരു തിയതിനെ ഇന്ന്‌ തിരസ്‌ക്കരിക്കാന്‍ കഴിയുക എന്നതാണ്‌, സാമ്മ്രദായികരീതി കളെ നിലനിര്‍ത്തിപ്പോരുന്ന അക്കാദമിക പണ്ഡിതര്‍ ഇതിനെ അനുകൂലിക്കുന്നില്ല, ഇത്‌ വെല്ലുവിളിയാണ്‌. ഈ വെല്ലുവിളി ഏറ്റെടുക്കുന്ന പുതിയ വിമര്‍ശകര്‍ വിമര്‍ശ 255 നത്തെയും സാഹിത്യത്തെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌. യാഥാസ്ഥിതികരായിരുന്നുവെങ്കില്‍ക്കൂടി സി. ജെ. യും മാരാരും ഹിംസാത്മക വ്യക്തിത്വത്തെ അംഗീകരിച്ചിരുന്നു. മാരാരുടെ ശ്രീരാമന്‍ എന്ന കഥാപാത്രത്തിന്റെ അപഗ്രഥനത്തില്‍ ഈ ഹിംസാത്മക വ്യക്തിത്വത്തിന്റെ രാദ്രഭംഗി ദര്‍ശിക്കാവുന്ന താണ്‌. അതുപോല “ആശാന്റെ ലീലാ കാവ്യവും ഈ സ്വഭാവ സവിശേഷതയ്ക്ക്‌ തെളിവാണ്‌. ഇത്തരത്തില്‍ പുതിയ തലത്തിലുള്ള വ്യാഖ്യാനത്തെ മാരാര്‍ ആസ്വ ദിച്ചതിന്‌ പിന്നില്‍ ആന്തരിക പ്രത്യക്ഷയുക്തിയായിരിക്കണം. അതിലൂടെ മാരാര്‍ കൃതിയെ ആസ്വദിച്ച്‌ ആത്മസംതൃപ്തി അനുഭവിക്കുന്ന അവസ്ഥ ഉണ്ടായി. ഇത്ത രത്തില്‍ വിമര്‍ശകന്റെ അപഗ്രഥനശൈലിയില്‍ കടന്നുവരുന്ന ആന്തരിക പ്രത്യ ക്ഷത്തെ തുറന്നു കാട്ടാനുള്ള ധൈര്യവും ഉര്‍ജ്ജവും വിമര്‍ശകന്‍ മുതല്‍ക്കൂട്ടുമാ ണ്‌. അതോടൊപ്പം കൃതിയ്ക്കും. ഇതിന്‌ ഒരു പരിധിവരെ കാരണമാവുന്നത്‌ വിമര്‍ശകന്റെ യുക്ത്യാധിഷ്ഠിത സമീപനമാണ്‌. അതിനാല്‍ വിമര്‍ശനം കൃതി യുടെ ശക്തമായ അപഗ്രഥന സ്വഭാവം നിലനിര്‍ത്തി, കൃതിയെ കൂടുതലായി വില യിരുത്തി ഉള്ളുതുറന്ന്‌, ്രലോഭനങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറി അവതരിപ്പിക്കാ നുള്ള ഒന്നായി മാറണം. അതിന്‌ സാമ്മ്രദായിക കീഴ്വഴക്കങ്ങളോട്‌ മുഖം തിരി യ്ക്കാന്‍ വിമര്‍ശകന്‍ കഴിയണം. 5.2.5 സ്വാതന്ത്രൃത്തിന്റെ അക്ഷരമാല സാഹിത്യ രചനകള്‍ എഴുത്തുകാരന്റെ സ്വകാര്യ ചിന്തയുടെ ഭാഗമാ ണെന്നതുപോലെ വിമര്‍ശനവും സ്വകാര്യ ചിന്തയുടെ ഭാഗമാണ്‌. അതിനാല്‍ ആത്മനിഷ്ഠമാണെന്ന്‌ പറയാം. വിമര്‍ശകന്‍ സ്വന്തം വിമര്‍ശനം സ്വന്തം കാഴ്ച്ചപ്പാ ടുകള്‍ തുറന്ന്‌ അവതരിപ്പിക്കാനുള്ള വേദിയാവണം. അപ്പോള്‍ മാര്രമേ അയാള്‍ സ്വാതന്ത്രം അനുഭവിക്കുകയുളടൂ. വിമര്‍ശകന്റെ സ്വാതന്ത്രത്തെ കെ. പി, അപ്പന്‍ ഉദാഹരിക്കുന്നത്‌ ജോയ്സിന്റെ “ചെറപ്പക്കാരന്‍ എന്ന നിലയില്‍ കലാകാ 256 രന്റെ ചിത്രീകരണം” എന്ന്‌ കൃതിയെ ഉദ്ധരിച്ചാണ്‌. “ബൈറനെ ഇഷ്ടപ്പെടുന്നു വെന്ന്‌ പ്രഖ്യാപിച്ചതിന്റെ പേരില്‍ തന്റെ മേല്‍ മറ്റുള്ളവര്‍ കുറ്റാരോപണങ്ങള്‍ ചൊരിയുമ്പോഴാണ്‌ കലയെയും സന്മാര്‍ഗ്ഗത്തേയും സംബന്ധിക്കുന്ന അടിസ്ഥാന പരമായ (പശ്നങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാന്‍ സ്തീഫന്‍ ഡെഡാലസ്‌ നിര്‍ബന്ധിത നാവുന്നത്‌. അതുവഴി സനന്ദര്യത്തെക്കുറിച്ചും സാഹിത്യരുപങ്ങളെക്കുറിച്ചും വില ക്കപ്പെട്ട മാര്‍ഗ്ഗങ്ങളിലൂടെ ചിന്തിക്കുവാനും സ്വന്തം നിലപാട്‌ വ്യക്തമാക്കുവാനും അയാള്‍ ഉദ്ൃമിക്കുന്നു. സ്റീഫന്‍ ഡെഡാലസിന്റെ സ്വകാര്യ ചിന്തയുടെ സ്വാതന്ത്യം ഇതോടെയാണ്‌ ആരംഭിക്കുന്നത്‌ “.”” ഇതില്‍നിന്നും മനസ്സിലാക്കാനാ വുന്നത്‌ സ്വകാര്യചിന്ത (്രകാശിപ്പിക്കാനുള്ള സ്വാതന്ത്യം വിമര്‍ശകനുണ്ട്‌. അതിന്‌ അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായെന്നുവരില്ല. എന്നാല്‍ അതിനെ അഭിമു ഖീകരിച്ച്‌ തന്റെ നിലപാട്‌ വ്യക്തമാക്കാനുള്ള കരുത്തും ര്‍ജ്ജവും സ്വീകരിച്ച്‌ മുന്നേറുമ്പോള്‍ മാര്രമേ വിമര്‍ശനം സ്വാതന്ത്രകലയായി മാറുകയുളടൂ. സ്വതന്ത്രകലയായി വിമര്‍ശനം മാറണമെങ്കില്‍ എഴുത്തുകാരന്റെ അഭിരുചി അതിന്റെ പ്രധാന ഘടകമാണ്‌. വിമര്‍ശകന്‍ വൈയാകരണന്റെയും ചരിത്രമെഴു ത്തുകാരുടെയും ധര്‍മ്മമാണ്‌ പുലര്‍ത്തിയിരുന്നത്‌. കലാരൂപമായി വിമര്‍ശന ത്തെയും കലാകാരനായി വിമര്‍ശകനെയും അംഗീകരിച്ചിരുന്നില്ല. പാശ്ചാത്യ വിമര്‍ശകരില്‍ മാത്രമല്ല മലയാള വിമര്‍ശനത്തിന്റെയും അവസ്ഥ അതായിരുന്നു. വിമര്‍ശനം മറ്റൊരു കൃതിയുടെ അപഗ്രഥനമാണെങ്കില്‍ കൂടി സ്വതന്ത്രാവകാശം നേടിയെടുക്കേണ്ടതാണ്‌. ഇത്‌ സാധ്യമാവണമെങ്കില്‍ അഭിരുചിയുടെ സ്വാതന്ത്ര്യ ത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാരനെ കഴിയൂ. അഭിരുചിയില്‍ വിശ്വസിക്കു മ്പോള്‍ എഴുത്തുകാരന്‍ വ്യക്തമായ നിലപാടിലൂടെ സ്വതന്ത്രാവിഷ്ക്കാരം നടത്താ നാവും. വിമര്‍ശനം ഒരു തരത്തില്‍ ഒരു ശസ്ത്രകിയയാണ്‌. മറ്റൊരു കൃതിയുടെ ശസ്ത്രകിയയാണ്‌ വിമര്‍ശകന്‍ ചെയ്യുന്നത്‌. അതിനാല്‍ സൂക്ഷ്മമായി അതിലെ ഓരോന്നിനും ജീവചൈതന്യം നഷടപ്പെടാതെ വിജയകരമായി പര്യവസാനിപ്പിക്കേ 257 ണ്ടത്‌ വിമര്‍ശകന്റെ ധര്‍മ്മമാണ്‌. വിമര്‍ശനത്തില്‍ വൈകൃതം സൃഷ്ടിയ്ക്കാതെ സനന്ദര്ൃയപാലനം നടത്തേണ്ടത്‌ ആവശ്യമാണ്‌. ഒരു വ്യക്തിയുടെ മനോവ്യാപാരത്തിന്റെയും അഭിരുചിയുടെയും പ്രകടന മായി എഴുത്ത്‌ മാറുമ്പോള്‍ അയാള്‍ നേരിടേണ്ടി വരുന്ന പ്രധാന വസ്തുതകളെ ഒഴിവാക്കാനാവില്ല. മന:ശാസ്ത്രം, സാമൂഹൃശാസ്ത്രം, സനന്ദര്യ ശാസ്ത്രം, അംഗീകരിക്കപ്പെട്ട സദാചാര നിയമങ്ങള്‍ ഇവയൊക്കെ അതിന്റെ ഭാഗമാവാറുണ്ട്‌. അതിനാല്‍ ഇതിന്റെയൊക്കെ സ്വാധീനം വിമര്‍ശകനില്‍ കടന്നു വന്നേക്കാം. ഇവ യ്ക്കെലാം അതിന്റേതായ പരിമിതികള്‍ ഉണ്ട്‌. അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാല്‍ മാത്രം മതി. രാഷ്ട്രീയചിന്ത, സാമൂഹ്യശാസ്ത്രം, മന:ശാസ്ത്രം എന്നി വയുടെ പൂര്‍ണ്ണാധിപത്യം വിമര്‍ശനത്തില്‍ സ്വീകരിച്ചാല്‍ സ്വതന്ത്രകല എന്ന മനലികതയെ അത്‌ തകര്‍ക്കും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം വിമര്‍ശ കന്‍ തന്റെ ദയതൃം ഏറ്റെടുക്കേണ്ടത്‌. രചനാപരവും ദാര്‍ശനികവുമായ സ്വാത ന്ത്രത്തിലൂടെ ഒരു പുതിയ രൂപമാണ്‌ ആധുനിക വിമര്‍ശകന്‍ കണ്ടെത്തേണ്ടത്‌. അതിനാല്‍ അന്നുവരെയുണ്ടായിരുന്ന സകല വ്യവസ്ഥിതികളെയും നിരാകരിച്ച്‌, സ്വാതന്ത്രൃത്തിന്റെ അക്ഷരമാലയ്ക്ക്‌ വിമര്‍ശകന്‍ തുടക്കം കുറിക്കുന്നു. ഒരു രൂപ സിദ്ധാന്തം ജനിക്കുന്നു. ഇത്‌ സാദ്ധ്യമാകുന്നത്‌ വിമര്‍ശകന്‍ സാഹിത്യ സൃഷ്ടി യുടെ രൂപം അപഗ്രഥിിക്കുന്നതിലൂടെയും പദങ്ങളുടെ പാറ്റേണ്‍ കണ്ടെത്തുന്നതിലൂ ടെയുമാണ്‌. ഈ സന്ദര്‍ഭത്തില്‍ വിമര്‍ശകന്‍ നേരിടുന്ന ്രശ്നമാണ്‌ എഴുത്തുകാ രന്റെ മനോഭാവവും ജീവിതത്തിന്റെ ദാര്‍ശനികതയും കണ്ടെത്തുന്നത്‌. ജീവിതമെന്നപോലെ കലാസൃഷ്ടിയും പ്രഹേളികയാണെന്ന തിരിച്ചറിവ്‌ വിമര്‍ശകനുണ്ടാവുന്നു. എഴുത്തുകാരന്റെ സ്വകാര്യ ദര്‍ശനമായ സൃഷ്ടി ചില പ്പോള്‍ അര്‍ത്ഥരഹിതമാണെന്ന്‌ വിമര്‍ശകന്‍ തിരിച്ചറിയുന്ന വേളയിലാണ്‌ ഇത്തരം ചിന്ത കടന്നുവരുന്നത്‌. ഈയവസരത്തില്‍ വിമര്‍ശകന്‍ ധ്യാനനിരതനാകുന്നു. അര്‍ത്ഥത്തോടൊപ്പം കലാസൃഷ്ടിയുടെ അര്‍ത്ഥരാഹിത്യം കണ്ടെത്തേണ്ടത്‌ 258 സങ്കീര്‍ണ്ണമായ ഒന്നാണ്‌. സങ്കീര്‍ണ്ണ ്പശ്നത്തിന്‌ ഉത്തരം നല്‍കാന്‍ ഏകാഗ്രമായ ചിന്തയാവശ്യമാണ്‌. ചിലപ്പോള്‍ എഴുത്തുകാരന്റെയും വിമര്‍ശകന്റേയും മനോ ഭാവം ഒന്നായി മാറും. അത്‌ വൈകാരിക രഷ്മളത കൃതിയ്ക്ക്‌ നല്‍കുന്നു. ചിലപ്പോള്‍ വിമര്‍ശകന്‍ തന്റെ സ്ഥാപിത താല്പര്യങ്ങള്‍ നിലനിര്‍ത്താന്‍ കൃതിയെ കടന്നാക്രമിച്ച്‌ ആഹ്ലാദം കണ്ടെത്താന്‍ ശ്രമിക്കും. അത്‌ സനന്ദര്യദര്‍ശനത്തോടും ജീവിതദര്‍ശനത്തോടും കൂറ്‌ പുലര്‍ത്താന്‍ വേണ്ടിയായിരിക്കും. ഇങ്ങനെ വിമര്‍ശനം സ്വകാര്യ ചിന്തയുടെയും സനന്ദര്യബോധത്തിന്റെയും സങ്കേതമായി മാറുമ്പോള്‍, ഐഡന്റിറ്റിയെക്കുറിച്ചുളള അപഗ്രഥനവും പുതിയ വിമര്‍ശകര്‍ ലക്ഷ്യം വയ്ക്കുന്നു. ഇത്തരം അന്വേഷണങ്ങളാണ്‌ കാല്പനിക പ്രസ്ഥാനവും യഥാത്ഥാ പ്രസ്ഥാനവും ആധുനികതയും ആശാനും സി. വി യും അവരുടെ സാഹിത്യസൃഷ്ടികളും. “ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കാല്പനികമായ തീവ്രവേദനകള്‍ നിറഞ്ഞ കവിതകള്‍ വികാരത്തിലും ഭാവന യിലും വിശ്വസിച്ചുകൊണ്ട്‌ അവര്‍ നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങളായി രുന്നു വ്യക്തിയും സമൂഹവുമായുള്ള ബന്ധം കണക്കിലെടുത്തുകൊണ്ട്‌ വസ്തുനി ഷ്ഠമായ രീതിയില്‍ മനുഷ്യന്റെ സ്വത്വത്തെ സംബന്ധിക്കുന്ന ്രശ്നങ്ങള്‍ അപര ഥിച്ചു പരിഹാരം കണ്ടെത്താനുള്ള ഉദ്യമമായിരുന്നു റിയലിസം. കാല്പനിക തയ്ക്കും റിയലിസത്തനും ഇങ്ങനെയൊരു വശം കൂടിയുണ്ട്‌. ഈ രണ്ടു പ്രസ്ഥാ നങ്ങളിലൂടെയും മലയാളത്തിന്റെ ജീനിയസ്സ്‌ നടത്തിയ അന്വേഷണം അവസാനം മനുഷ്യന്റെ ഐഡന്ററ്റിക്ക്‌ അസ്തിത്വമുണ്ടെങ്കിലും അര്‍ത്ഥവത്തായ യാതൊരു അടിസ്ഥാനവുമില്ലെന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരുകയാണ്‌ ചെയ്തത്‌.” പുതിയ സൃഷ്ടികള്‍ സംഭവിക്കുന്ന മാറ്റത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ആധുനിക വിമര്‍ശകന്‍ ലക്ഷ്യത്തിലെത്തണം. പുതിയ സൃഷ്ടികളില്‍ അന്തര്‍ഭവി ച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും രൂപപരമായ അപൂര്‍വ്ൃതകളും വിമര്‍ശകന്‍ നേരി ടുന്ന പ്രശ്നങ്ങളാണ്‌. കലാസ്യഷ്ടികളെ സമീപിക്കാന്‍ വിമര്‍ശകന്‍ ധ്യാന മാര്‍ഗം സ്വീകരിക്കേണ്ടതാണ്‌. ഭൂതകാല സാഹിത്യവിമര്‍ശന പദ്ധതികളുടെ 259 അസംതൃപ്തികള്‍ പരിഹരിച്ച്‌ സ്വന്തം സ്വാതന്ത്രത്തിന്റെ മുദ്രപതിപ്പിക്കാനുള്ള യജ്ഞമായി വിമര്‍ശനത്തെ മാറ്റണം. ഈ യജ്ഞത്തിന്റെ ഭാഗമാണ്‌ ധ്യാനം. അതില്‍ സ്വതന്ത്രമായി സമഗ്രമായി വിമര്‍ശകനെത്തന്നെ ആവിഷീക്കരിക്കും. അതിനാല്‍ വിമര്‍ശനം ആത്മകഥയുടെ ഭാഗവുമാവുന്നു. ആധുനിക വിമര്‍ശനം അസന്തുഷ്ടനായ ഒരഹങ്കാരിയുടെ ഇച്ഛാശക്തിയുടെ പ്രകടന പ്രതികയാവുന്നു. ആധുനിക വിമര്‍ശകന്‍ മാറ്റത്തെ അന്വേഷിച്ച്‌ യാത്ര ചെയ്യുമ്പോള്‍ എഴു ത്തുകാരന്റെ പുനര്‍ജ്ജന്മം അയാള്‍ സ്വപ്നം കാണുന്നു. ഈ പുനര്‍ജന്മം എഴു ത്തുകാരന്റെ ആധ്യാത്മിക ഉണര്‍വ്വാണ്‌ ഭൂതകാലത്തിന്റെ രചനാതന്ത്രങ്ങളില്‍ നിന്ന്‌ മാറി കലാകാരനെന്ന നിലയില്‍ സ്വന്തമായ കണ്ടെത്തലുകളിലൂടെ ആത്മ ്രകാശനത്തിന്റെ സങ്കേതങ്ങളാവണം അനുകരണാത്മക സാഹിത്ൃയരചനയെ ര്രതിരോധിക്കേണ്ടത്‌ ആവശ്യമാണ്‌. ടി, എസ്‌. എലിയട്ടു അഭിപ്രായപ്പെട്ടപോലെ ““നേരത്തെ തന്നെ അറിയപ്പെട്ട ഒരു സത്യം വീണ്ടും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്റെ കഴമ്പില്ലായ്മയാണ്‌ നേരത്തെതന്നെ ഗ്രകടിപ്പിക്കപ്പെട്ടൊരു രീതി ആവര്‍ത്തിക്കുന്ന കലാകാരനും കാണുന്നത്‌.” അതിനാല്‍ മാറ്റം അനിവാര്യമാ ണ്‌. ഇത്തരം പുനര്‍ജ്ജന്മം ആഗ്രഹിക്കുന്ന കലാകാരന്‍ സൃഷ്ടി നടത്തുക ജാഗ്രദ്‌ ബോധത്തോടെയായിരിക്കും എഴുത്തുകാരന്‍ സൃഷ്ടി നടത്താന്‍ ലഭി ക്കുന്ന വെളിപാട്‌ അയാളുടെ മനോഭാവവും വ്യക്തിത്വവുമാണ്‌. രണ്ടു തരം വ്യക്തിത്വമാണ്‌ എഴുത്തുകാരനുള്ളത്‌. ഒന്നാമത്തേത്‌ ശാന്തനും പരിഷ്കൃതനു മായ മാന്യന്റേതും രണ്ടാമത്തേത്‌ എപ്പോഴും സ്വാതന്ത്രം ആഗ്രഹിക്കുന്ന ചെന്നാ യയുടെയും. ഈ രണ്ടു വ്ൃക്തിത്വത്തിന്റെ സ്വാധീനങ്ങള്‍ എഴുത്തുകാരന്റെ രചന യില്‍ കടന്നു വരുമ്പോള്‍ ചിലപ്പോള്‍ സംൺശ്രമാത്മകവും ഭീതിദവും വേദനിപ്പിക്കുന്ന ഉപഹാസവുമായി സൃഷ്ടികള്‍ മാറിയേക്കാം. ഇത്തരം കലാസൃഷ്ടികള്‍ വിമര്‍ശ നവിധേയമാകുനമ്വപോള്‍ എഴുത്തുകാരന്റെ രണ്ടു തരം വ്യക്തിത്വത്തെ അറിഞ്ഞുകൊണ്ടു തന്നെയാവണം അപഗ്രിയ്ക്കാന്‍. എഴുത്തുകാരന്റെ സ്വാതന്ത്ര്യം വ്യക്തിവാദമാണെന്ന്‌ പറയേണ്ടിവരും. ഈ വ്യക്തി വാദത്തിലൂടെ 260 അയാള്‍ സമൂഹത്തിന്റെ വിഷയങ്ങളിലേക്ക്‌ കടന്ന്‌ അതിനു നേരെ കലാപം നട ത്തി, ഒരു പുതിയ സനന്ദര്യം സൃഷ്ടിക്കുന്നു. ഒരു പനരന്‍ എന്ന നിലയില്‍ സമൂ ഹത്തിന്റെയും രാജ്യത്തിന്റെയും പ്രശ്നങ്ങള്‍ അയാളുടെ സ്വകാര്യഭാവത്തിന്റെ പ്രശ്നങ്ങളായി ആവിഷക്കരിക്കുന്നു. ഇത്‌ ആന്തരിക ജീവിതത്തോട്‌ അയാള്‍ പുലര്‍ത്തുന്ന കൂറില്‍ നിന്ന്‌ നിഷ്പന്നമാകുന്നതാണ്‌. സമൂഹത്തിന്റെയും വര്‍ഗ്ഗ ത്തിന്റെയും പ്രശ്നങ്ങളില്‍ വ്യക്തിപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട്‌ സ്വതന്ത്രമായി അവതരിപ്പിക്കുന്നു. അങ്ങനെ രചനകളില്‍ ഒറിജിനാലിറ്റിയുടെ സവിശേഷത കടന്നുവരുന്നു. മാധവിക്കുട്ടിയുടെ രചനകള്‍ ഉദാഹരണം. സമൂഹത്തോടും, വര്‍ഗ്ഗൃത്തോടും വൈകാരിക ബന്ധം പുലര്‍ത്തവേ സ്വത ന്തരനായ എഴുത്തുകാരന്‍ സമൂഹത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ഗ്രശ്നങ്ങളില്‍ നിന്ന്‌ മാറി തന്റെ അസ്തിത്വത്തിന്റെ വെളിപാട്‌ സൃഷ്ടിയുടെ വേളയില്‍ സ്വീകരി ക്കുന്നു. അയാള്‍ അയാഭെ മാത്രമേ കാണുന്നുള്ളൂ. പുനത്തില്‍ കുഞ്ഞബ്ദുള്ള യുടെ “പാപിയുടെ ലേഖനത്തില്‍ ഇത്‌ പരാമര്‍ശിക്കുന്നുണ്ട്‌. “അതുകൊണ്ട്‌ മുമ്പി ലിരുന്ന്‌ കൈയ്യടിക്കുന്ന ബഹുജനങ്ങളെ ഞാന്‍ കണ്ടില്ല. ഞാന്‍ ഒന്നു മാര്രമേ എന്റെ സ്വപ്നത്തില്‍ കണ്ടുള്ളൂ. എന്നെ മാത്രം. ഞാന്‍ മാത്രം. അതായിരുന്ന എന്റെ സ്വപ്നം. ആ സ്വപ്നം എന്നോടു പറഞ്ഞു ഒരു പുസ്തകമെഴുതി നാട്ടില്‍ വിപ്ലവങ്ങളുണ്ടാക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട്‌ കുഞ്ഞാടേ നീ എഴുതുക. അതാണ്‌ നിന്റെ ശാപം. നീ എഴുതാന്‍വേണ്ടി ശപിക്കപ്പെട്ടവനാണ്‌ “.0 സമൂ ഹത്തെ ഒരാള്‍ക്കൂട്ടമായി എഴുത്തുകാരന്‍ കാണുന്നു. അശാന്തിയും ആകുല തയും ആള്‍ക്കൂട്ടത്തിന്റെ അനുഭവമാകുന്നു. ആള്‍ക്കൂട്ടമായി താമസിക്കുമ്പോഴും ഒറ്റയ്ക്കുള്ള ജീവിതമാണ്‌ നയിക്കുന്നത്‌. മനുഷ്യന്‍ സ്വന്തം ഐഡന്റിറ്റി വ്യക്തമാ ക്കാതെ മുഖംമൂടി ധരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധം മുഖംമൂടികള്‍ തമ്മി ലുള്ള ബന്ധമായി മാറുന്നു. എഴുത്തുകാരന്‍ ഈ മുഖംമൂടിയെയാണ്‌ നശിപ്പിക്കേ ണ്ടത്‌. മനുഷ്യസ്വത്വം വെളിപ്പെടുത്താന്‍ എഴുത്തുകാരന്‍ ബാധ്യസ്ഥനാണ്‌. 261 സാമൂഹൃജീവിതത്തിന്റെ കാപട്യത്തെ പൊളിച്ച്‌ സ്വത്വത്തെ പ്രദര്‍ശിപ്പിക്കാന്‍ ഭാഷയെ ഉപയോഗപ്പെടുത്തി സനന്ദര്യാത്മകമാക്കാന്‍ കഴിയണം. എല്ലാവരിലൂമെന്നപോലെ എഴുത്തുകാരനും ഏകാന്തതാബോധം അനുഭവി ക്കുന്നുണ്ട്‌. ഒറ്റപ്പെട്ടവന്റെ മനോഭാവം സൃഷ്ടിപരതയ്ക്ക്‌ പ്രചോദനമാകുന്നു. അപ്പോള്‍ സാമൂഹ്യജീവിതാധിഷ്ഠതമായ ആവര്‍ത്തനവിരസമായ (്രമേയങ്ങളില്‍ നിന്ന്‌ മാറി ചിന്തിച്ച്‌ ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന നിഷ്ക്രിയത്വത്തിലേക്ക യാള്‍ എത്തിച്ചേരുന്നു. സമകാലിക ജീവിതത്തിന്റെ ദൃശ്യങ്ങള്‍ കലാസൃഷ്ടി യ്ക്കായി എഴുത്തുകാരന്‍ ഉപയോഗിക്കുന്നു. അത്തരത്തിലുള്ള എഴുത്തുകാരന്‍ അധികാരത്തിനോ വ്യക്തികള്‍ക്കോ വിധേയനാവുന്നില്ല. അയാള്‍ അടിസ്ഥാനപര മായി സ്വീകരിക്കുന്ന ഒറ്റപ്പെ»6ൽ, കാലഘട്ടത്തിന്റെ ഭതിക സാഹചര്യങ്ങളുടെ അര്‍ത്ഥവും അനുഭൂതിയും ആവിഷ്‌ക്കരിക്കാന്‍ ഉതകുന്നു. അസ്തിത്വത്തിലും ഏകാന്തതയിലും കേന്ദ്രീകരിച്ച്‌ രൂപീകൃതമാവുന്ന സൃഷ്ടികള്‍ ആകര്‍ഷകമാവു മെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ബക്കറ്റ്‌ കലയെ ഏകാന്തതയുടെ ഗുണര്ര കീര്‍ത്തനമെന്ന്‌ വിശേഷിപ്പിച്ചത്‌ അപ്പന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. എകാന്തതയുടെ ഗുണപ്രകീര്‍ത്തനങ്ങളായ കലാവിഷ്ക്കാരത്തിന്‌ എഴുത്തുകാരന്‍ രചനാതന്ത്രത്തില്‍ പുതുമ കണ്ടെത്തേണ്ടത്‌ ആവശ്യമാണ്‌. ഭാഷയില്‍ അയാള്‍ പരീക്ഷണം നടത്തുന്നു. പദങ്ങള്‍ക്ക്‌ അര്‍ത്ഥവ്യാപ്തി നല്‍കുകയും വഴക്കങ്ങളെ മാനിക്കാത്ത ബിംബങ്ങള്‍ സൃഷടിച്ചുമാണ്‌ ഭാഷയെ പരീക്ഷിക്കുന്നത്‌. ഈ പരീ ക്ഷണവേളയില്‍ രണ്ടു തരം വ്യക്തിത്വം ഗപകടിപ്പിക്കുന്നു. ഒന്ന്‌ പദങ്ങളുടെ പഴയ അര്‍ത്ഥം നശിപ്പിക്കുന്ന സംഹാരകന്റെയും രണ്ട്‌ പദങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥവും ഭാവബന്ധങ്ങളും നല്‍കുന്ന (്രഷ്ടാവിന്റെയും. അങ്ങനെ പുതിയ ഭാഷയുടെ ജന നത്തിലൂടെ എഴുത്തുകാരന്റെ പുനര്‍ജ്ജന്മം സാധ്യമാവുന്നു. സങ്കീര്‍ണ്ണമായ ജീവിതദര്‍ശനം അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ സൃഷ്ടിസ്വഭാവികമായും സങ്കീര്‍ണ്ണതയുടെ കലയാവുന്നു. ലളിതമെന്ന്‌ 262 തോന്നുന്ന മികച്ച കലാസ്ൃയഷ്ടികള്‍ക്ക്‌ അനേകം അര്‍ത്ഥതലങ്ങള്‍ ഉണ്ട്‌. ഘടനാ പരമായ വൈചിത്രംകൊണ്ട്‌ ഭാവപരമായി ദ്വിമാനസ്വഭാവം പുലര്‍ത്താന്‍ ആധു നിക കലാസൃഷ്ടികള്‍ക്കാവുന്നു. ഒറ്റനോട്ടത്തില്‍ ഭ്രമാത്മകമായ ഫലിതമായും അതോടൊപ്പം അസ്തിത്വത്തിന്റെ യാതനകളെക്കുറിച്ചുള്ള അഗാധമായ കാവ്യാനു ഭവങ്ങള്‍ നിറഞ്ഞ കഥയുമാകുന്നു. ഇത്‌ സൃഷ്ടിയെ സങ്കീര്‍ണ്ണമാക്കുന്നു. ഇത്തരം കലാസൃഷടികളുടെ പതനം ആഘാതങ്ങള്‍ മാത്രമാകുന്നു. അത്‌ നിമിത്തം മുഷിപ്പനാവുകയും ദാര്‍ശനികവും സനന്ദര്യപരവുമായ തലങ്ങളില്‍ നിന്ന്‌ അകന്ന്‌പോവുകയും ചെയ്യുന്നു. യുക്തിയ്ക്ക്‌ പ്രാധാന്യം നല്‍കി ദൃശ്യങ്ങ ളില്‍ നിന്നകന്നുപോകുന്ന ഇത്തരം സൃഷ്ടികളെ കലയായി പരിഗണിക്കാനാവില്ല. ഒരു കലാകാരന്‍ സൃഷ്ടിയിലേര്‍പ്പെടുമ്പോള്‍ നിയമങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കു ന്നില്ല. സൃഷ്ടിയുടെ വേളയില്‍ അയാളറിയാതെ നിയമങ്ങള്‍ക്ക്‌ വിധേയനാവുക യാണ്‌. അയാളില്‍ രൂപപ്പെട്ടു വരുന്ന ആന്തരിക പ്രത്യക്ഷീകരണത്തിനായി പദ സാന്ദ്രത ഉപയോഗപ്പെടുത്തുന്നു. ആധുനിക എഴുത്തുകാരന്‍ ജീവിത രഹസ്യ ങ്ങളെ ദര്‍ശനത്തിന്റെയും കലയുടെയും ഭാഗമായി അവതരിപ്പിക്കുന്നു. കലയും ദര്‍ശനവും ഒന്നായിത്തീരുമ്പോള്‍ അവിടെ സൃഷ്ടികള്‍ വേദനിപ്പിക്കുന്ന ഫലിത മായിത്തീരുന്നു. ഇങ്ങനെ എഴുത്തുകാരന്റെ പുതിയ മുഖം പ്രകടമാവുകയും എഴു ത്തുകാരന്‍ സമൂഹത്തിന്റെ അടിമയല്ലാതാവുകയും ചെയ്യുന്നു, അയാള്‍ ആത്മനി ഷ്ഠതയിലൂന്നി സ്ൃഷ്ടിക്കപ്പെടുന്ന ഈ രചനകള്‍ അതിന്റെ വ്യത്യസ്തമായ തല ങ്ങളിലൂടെ കോമഡിയുടെ ലോകത്തേക്കെത്തുകയും ഇത്‌ എഴുത്തുകാരന്റെ പുനര്‍ജന്മത്തിന്‌ വഴിതെളിക്കുകയും ചെയ്യുന്നു. ഇവിടെ “തിരസ്കാര'മെന്ന വിമര്‍ശനം പൂര്‍ണ്ണമാകുന്നു. എന്നാല്‍ “എഴുത്തുകാരനും വിപ്ലവവും” എന്ന ലേഖനം അപ്പന്റെ ലാവണൃശാസ്ത്രാധിഷഠിതമായ നിരീക്ഷണമാകയാല്‍ പ്രസ്തു തഭാഗം വലാവണൃശാസ്ത്രം മലയാളവിമര്‍ശനത്തില്‍ല എന്ന മൂന്നാമധ്യായത്തില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല. 263 ഈ രണ്ടു കൃതികളും മലയാളസാഹിത്യവിമര്‍ശനത്തില്‍ ശ്രദ്ധേയമായവ ആയിരുന്നു. അപ്പന്‍ എന്ന വിമര്‍ശകന്റെ വിമര്‍ശന കാഴ്‌ച്ചപ്പാടുകളായിരുന്നു ഇവ. ആധുനിക സാഹിതൃകൃതികളെ വിമര്‍ശന വിധേയമാക്കാന്‍ സ്വീകരിക്കേണ്ട മാറ്റ ങ്ങള്‍ എന്തെല്ലാമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം കൃതികളെ സമീപി ക്കുന്ന സാമ്മ്രദായിക രീതികളില്‍ നിന്ന്‌ വൃതിചലിക്കാനുള്ള ആഹ്വാനം കൂടി യായി ഇവ. പാശ്ചാത്യ സാഹിത്ൃയകാരന്മാരുടെ രചനകളുടെ അപ്രഗഥനത്തിലൂടെ മലയാളസാഹിതൃ കൃതികളിലേക്കുള്ള പാത തുറക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുവരുന്ന അധ്യായത്തില്‍ അദ്ദേഹത്തിന്റെ മലയാള സാഹിത്യകൃതികളുടെ വിമര്‍ശനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിലയിരുത്തലാണ്‌ നിര്‍വൃഹിക്കുന്നത്‌. 264 കുറിപ്പുകള്‍ 1. അപ്പന്‍, കെ. all, കേഷാഭിക്കുന്നവരുടട സുവിശേഷം, ഡി. സി. ബുക്‌സ്‌, 2005, പുറം 78. 2. രാജശേഖരന്‍, പി. കെ., വായനയുട ഇതിഹാസം, പുഴ മാഗസിന്‍, ആഗസ്റ്റ്‌ 1, 2011. 3, അപ്പന്‍, കെ. പി., മാറുന്ന മലയാള നോവല്‍, ഇം(്പിന്റ്‌ ബുകസ്‌, 1997, പുറം 40. 4, അപ്പന്‍, കെ. പി., ക്ഷേഭിക്കുന്നവരുമട സ്ുവിശഷം, ഡി. സി. ബുക്‌സ്‌, 2005, പുറം 84. 5, . അതേ പുസ്തകം, പുറം 85. 6. . അതേ പുസ്തകം, പുറം 93. 7. അപ്പന്‍, കെ. പി., തിരസ്കാരം, സൈന്ധവ ബുക്‌സ്‌, 2006. 8. . അതേ പുസ്തകം, പുറം 15, 16. 9, . അതേ പുസ്തകം, പുറം 19. 10. . അതേ പുസ്തകം, പുറം 31. 11. . അതേ പുസ്തകം, പുറം 36, 37. 12. . അതേ പുസ്തകം, പുറം 38. 13. . അതേ പുസ്തകം, പുറം 41. 265 അധ്യായം 6 മാറുന്ന മലയാള നോവലും മീറ്റും മലയാളവിമര്‍ശന ശാഖയില്‍ വൃത്യസ്ത നിലപാട്‌ സ്വീകരിച്ച എഴുത്തുകാ രനാണ്‌ കെ. പി. അപ്പന്‍. അദ്ദേഹത്തിന്റെ വിമര്‍ശനസമീപനങ്ങള്‍ക്ക്‌ ശക്തിപ കര്‍ന്നത്‌ പാശ്ചാത്യസാഹിതൃതത്വശാസ്ത്രങ്ങളായിരുന്നു. പാശ്ചാത്യസാഹിത്യ ത്തിലെ അസ്തിത്വവാദം അഥവാ എകസിസ്റ്റന്റഷിലിസം എന്നതിനോട്‌ അനു ഭാവം (്രകടിപ്പിച്ചിരുന്നു അപ്പന്‍. അപ്പനെ ഏറെ സ്വാധീനിച്ചത്‌ സ്പാനിഷ്‌ ചിന്ത കനായ സോറന്‍ കീര്‍ക്കെഗോറാണ്‌. കീര്‍ക്കെഗോറിന്റെ ദര്‍ശനങ്ങളും സമീപന ങ്ങളും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിനെ സ്വാധീനിച്ചു. മലയാള നോവല്‍, കഥാ പഠനങ്ങളില്‍ ഈ സ്വാധീനം കാണാന്‍ കഴിയും. എം. ടി. വാസുദേവന്‍ നായര്‍, ഒ. വി. വിജയന്‍, ആനന്‍, മുകുന്ദന്‍, കാക്കനാടന്‍, വി. കെ. എന്‍., സേതു തുടങ്ങിയവരുടെ കൃതികളാണ്‌ അപ്പന്‍ പ്രധാനമായും പരിഗണിച്ചത്‌. ആധുനിക സാഹിത്യകാരനിലേക്ക്‌ പടര്‍ന്നു പിടിച്ച ഒരു പ്രധാന വ്യഥ ആയിരുന്നു അസ്തിത്വ ബോധം. ആധുനികരായ ഈ എഴുത്തുകാരെല്ലാം അസ്തിത്വവാദത്തെ സ്വീകരി ച്ചവരാണ്‌. കെ. പി. അപ്പന്റെ മാറുന്ന മലയാള നോവല്‍ എന്ന കൃതിയില്‍ ്രസ്തുത എഴുത്തുകാരുടെ പ്രധാനപ്പെട്ട കൃതികളെ വിലയിരുത്തുന്നു. ഈ അധ്യായത്തില്‍ മലയാളനോവലുകളിലും, കഥകളിലും ആധുനികതയെ ആവി ഷക്കരിച്ചവരെയും അവരുടെ കൃതികളേയും വിമര്‍ശനവിധേയമാക്കുമ്പോള്‍ അപ്പന്‍ പുലര്‍ത്തുന്ന സനന്ദര്യാത്മകത കണ്ടെത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. അസ്തിത്വവാദിയായിരുന്ന അപ്പനായിരിക്കാം ഒരു പക്ഷേ ഏറ്റവും കൂടു തല്‍ ഉത്തമപുരുഷ സര്‍വനാമം ഉപയോഗിച്ച്‌ രചന നടത്തിയ എഴുത്തുകാരന്‍. വിമര്‍ശനകൃതികളില്‍ അത്തരം പ്രയോഗങ്ങള്‍ വിമര്‍ശകന്റെ തന്റേടത്തെ കാണി ക്കുന്നതാണ്‌. അദ്ദേഹത്തിന്റെ കൃതികള്‍ പരിശോധിച്ചാല്‍ ഞാന്‍ എന്റെ എനിയ്ക്ക്‌ എന്നിങ്ങനെയുള്ള ്രയോഗങ്ങള്‍ കാണാവുന്നതാണ്‌. 'എന്റെ സ്വകാ 267 രൃത്‌ എന്ന അധ്യായത്തില്‍ എനിയ്ക്ക്‌ യാത്ര കുറവാണ്‌ യാത്രയില്‍ നിന്ന്‌ ഒഴി യാനുള്ള വാസന എപ്പോഴും എനിയ്ക്കുണ്ട്‌. ഈ വാക്യത്തില്‍ എന്റെ സ്വകാ രൃത, എനിയ്ക്ക്‌ യാത്ര, എപ്പോഴും എനിയ്ക്കുണ്ട്‌ എന്നിങ്ങനെ ഒരു വാക്യത്തില്‍ എനിക്ക്‌, എന്റേത്‌ എന്നീ പദങ്ങളുടെ ആവര്‍ത്തനം കാണാം. ഇങ്ങനെ സാഹിത്യ സൃഷ്ടിയില്‍ ഉത്തമപുരഷസര്‍വനാമങ്ങള്‍ ഉപയോഗിച്ച എഴുത്തുകാര്‍ മലയാള ത്തില്‍ വിരളമാണ്‌. ഇത്തരം ഒരു നിലപാട്‌ അദ്ദേഹം സ്വീകരിച്ചത്‌ വിമര്‍ശനം, പൂര്‍ണ്ണമായും വിമര്‍ശകന്റെ സ്വകാര്യനിരീക്ഷണത്തില്‍ സ്വതന്ത്രമായി ആവിഷ്കരിക്കാനുള്ള ഒന്നാവണം എന്ന ഉറച്ചു വിശ്വസത്താലാവണം. അദ്ദേഹത്തിന്റെ കൃതികള്‍ കലാ സൃഷ്ടിയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു വസ്തുവായിട്ടല്ല, മറിച്ച്‌ നിലപാടു കള്‍ തുറന്നുപറയാനുള്ള വേദിയായി മാറ്റാന്‍ ശ്രമിച്ചിട്ടുണ്. “കലഹവും വിശ്വാ സവും” എന്ന കൃതിയില്‍ അദ്ദേഹം തുറന്ന്‌ പറയുന്നുണ്ട്‌. വിമര്‍ശനകല “കലാസ്യ ഷ്ടിയോട്‌ നേരിട്ടു ചോദിച്ച്‌ ഉത്തരം കണ്ടെത്തുന്ന ഭാവനാപരമായ ഒരഭിമുഖസംഭാ ഷണമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. വിമര്‍ശകന്റെ സ്വതന്ത്ര നിരീക്ഷണങ്ങള്‍ വിശാലതലങ്ങള്‍ കാണിച്ചു കൊടുക്കുന്നു. ഭാവിയില്‍ വിമര്‍ശകന്റെ വിമര്‍ശ നത്തെ നിലനിര്‍ത്തുന്ന തായ്വേരുകളാണ്‌ ഈ സ്വതന്ത്ര വിമര്‍ശനം. അപ്പന്റെ ഈ കാഴ്‌ച്ചപ്പാട്‌ പൂര്‍ണ്ണമായും ശരിയാണെന്ന്‌ അദ്ദേഹത്തിന്റെ കൃതികള്‍ ഉദാഹര ണങ്ങളാണ്‌. യാതൊരുവിധ ശക്തികള്‍ക്കും വിധേയനായിരുന്നില്ല; വിധേയത്വം എന്നത്‌ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാത്രമുള്ള ര്രതയേകത ആയിരുന്നു. ഒരി ക്കലും വിമര്‍ശന സമീപനത്തില്‍ ആ നിലപാട്‌ ഉണ്ടായിരുന്നില്ല. ഉത്തമപുരുഷ സര്‍വ്വനാമത്തോടുള്ള ആരാധനയാണ്‌ അദ്ദേഹത്തിനെ മല യാളത്തിലെ അസ്തിത്വ വ്യഥയനുഭവിക്കുന്ന കഥാപാ(തങ്ങളിലേക്ക്‌ അടുപ്പിച്ചത്‌. "യാത്രയില്‍ നഷ്ടപ്പെടുന്നത്‌ അനുഭവങ്ങള്‍ തരുന്നുണ്ടായിരിക്കാം. എന്നാല്‍ എനിയ്ക്ക്‌ ആന്തരിക യാത്രകള്‍ ഇഷ്ടംപോലെയുണ്ട്‌. സാഹിത്യവിമര്‍ശകന യാത്ര ആവശ്യമാണോ എനിയ്ക്കറിയില്ല. എങ്കിലും വിമര്‍ശനം ഉരുചുറ്റിയുടെ കലയാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ഈ കൃതിയിലെ പത്ത്‌ അധ്യായവും ആരംഭിക്കുന്നത്‌ ഉത്തമപുരുഷ സര്‍വ്വനാമത്തിലാണ്‌. 268 അതില്‍ എടുത്തു പറയേണ്ടത്‌ “ഖസാക്കിന്റെഇതിഹാസ്‌ത്തിലെ രവി, “ഗുരുസാഗ ര്‌ ത്തിലെ കുഞ്ഞുണ്ണി, “മഞ്ഞിലെ” വിമല, “മരണസര്‍ട്ടിഫിക്കറ്റി”'ലെ സര്‍ട്ടിഫിക്കറ്റ്‌ അന്വേഷിക്കുന്ന ആള്‍. ഇവര്‍ ഉദാഹരണങ്ങളാണ്‌. നോവല്‍ പഠനങ്ങള്‍ 6.1 ഖസാക്കിന്റ ഇതിഹാസം, ധര്‍മ്മപുരാണം - ഒ. വി. വിജയന്‍ “ഖസാക്കിന്റെ ഇതിഹാസം” നോവലിസ്റ്റ്‌ ആമുഖത്തില്‍ വ്യക്തമാക്കിയിരി ക്കുന്നത്‌ “ഇത്‌ ഒരു ജീവിതവീക്ഷണമല്ലെന്നാണ്‌. ഖസാക്കിന്റെ ഇതിഹാസം മാത്ര മല്ല മെച്ചപ്പെട്ട ഒരു കലാസൃഷ്ടിയും” ജീവിതവീക്ഷണമാവുകയില്ല. വില്യം ബാരറ്റ്‌ അഭിപ്രായപ്പെടുന്നു യുക്തിയിലധിഷഠിതമായ ഒരു താര്‍ക്കിക വിവ രണത്തിലുടെ അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ ‘surd’! ജീവിതത്തിലു ണ്ട്‌. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ബോധത്തെ നിയന്ത്രിക്കുന്ന ര്രധാന ഘടകം അസ്തിത്വത്തിന്റെ അധിപ്രശ്നങ്ങളാണ്‌. കെ. പി. അപ്പന്റെ അഭി പ്രായത്തില്‍ ഏതോ ഒരു ശ്രാന്തിജ്ഞാനത്തിന്റെ അന്തരീക്ഷം നോവലില്‍ കാണാം. ഭ്രാന്തിജ്ഞാനം എന്നദ്ദേഹം വിശേഷിപ്പിക്കുന്നത്‌ മായയാല്‍ അകറ്റപ്പെ ടുകയും ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇരകള്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെടു വ്യര്‍ത്ഥമായി ഉത്തരം തേടാന്‍ പ്രേരിപ്പിക്കുന്ന അന്തരീക്ഷമാണ്‌. ഈ നോവലിലെ ഖസ്സാക്കും ്രകൃതിയും മിഥ്യ പ്രതിഭാസങ്ങളാണ്‌. “മരീചിക, മൃഗതൃഷ്ണ എന്നീ വാക്കുകളും അവയുണര്‍ത്തുന്ന ഭാവബന്ധങ്ങളും സകലതുമൊരു ഭ്രാന്തിജ്ഞാന മെന്ന ഈ ദര്‍ശനം ബോധത്തിന്‌ ഒരു തരം മഷികാന്തി നല്‍കിക്കൊണ്ട്‌ വീണ്ടും അതിനെ ദുരൂഹമാക്കുന്നു'.” ' പ്രാചീന ഗണിത ശാസ്ത്രജ്ഞന്മാര്‍ സംയുക്തികമായ സംഖ്യയിലൂടെ അവതരിപ്പിക്കാന്‍ കഴിയാത്ത അള വിനെയാണ്‌ sd എന്നു പറയുന്നത്‌. 269 മനുഷ്യന്റെ ദാരുണമായ അവസ്ഥയുടെ നേര്‍ക്കുള്ള നിരാനന്ദത്തിന്റെ ചിരി യാണ്‌ ഈ നോവല്‍. അത്‌ ആനന്ദത്തിന്റെ ചിരിയല്ല ഇത്തരം ഒരു കാഴിച്ചപ്പാട്‌ അപ്പന്‍ അവതരിപ്പിക്കുന്നത്‌. നോവലിലെ ്രധാന കഥാപാത്രമായ രവിയുടെ ജീവിതവും സ്വഭാവവുമായി ബന്ധപ്പെടുത്തിയാണ്‌. രവി എന്ന കഥാപാത്രം ജീവിതം നല്‍കുന്ന ദുര്‍ജ്ഞേയ ദു:ഖത്തിന്റെ നേര്‍ക്കു നോക്കി ചിരിക്കുകയാണ്‌. ഈ ചിരി സഹജമായ ആനന്ദത്തിന്റേതല്ല നോവലിന്റെ അവസാനരംഗത്ത്‌ കിരാത സനന്ദര്യത്തോടെ, നിരാനന്ദത്തിന്റെ ചിരി (്പതൃക്ഷപ്പെടുന്നു. രവി പാമ്പ്‌ കടിയേറ്റ്‌ മരണപ്പെടുന്ന സന്ദര്‍ഭത്തെ അപ്പന്‍ വ്യാഖ്യാനിക്കുന്നത്‌ ഇങ്ങനെയാണ്‌. “രവി ഇവിടെ മരിക്കുകയല്ല മരണം ഏറ്റുവാങ്ങുകയാണ്‌ ചെയ്യുന്നതെന്ന്‌ തോന്നും. നിരാനന്ദത്തിന്റെ സാന്ദ്രമായ കാതുകത്തോടെ രവി പാമ്പിന്‌ സ്വയം നിവേദ്യമായി ത്തീരുന്നതിന്റെ വിവരണകല മൃതിഭീകരമായ ഒരു പാവകളിയെ മാ്രം അനുസ്മ രിപ്പിക്കുന്ന ഒന്നാണ്‌. നിരാനന്ദത്തിന്റെ ചിരി വിചിത്രമായൊരു ദര്‍ശനബോധ ത്തിന്റെ രഹസ്യശേഖരണങ്ങളിലേക്ക്‌ പടര്‍ന്നു കയറുന്നതും അത്‌ ഭീകരമായൊരു കോമാളിത്തദര്‍ശനമായി പരിണമിക്കുന്നതുമാണ്‌ ഇവിടെ നാം കാണുന്നത്‌.” വിഷബാധയേറ്റ്‌ മരണം ഏറ്റുവാങ്ങുന്ന രവി ചാഞ്ഞ്‌ കിടന്ന്‌ ചിരിച്ചു എന്ന്‌ എഴു തിയ നോവലിസ്റ്റ്‌ മലയാളസാഹിത്ൃത്തിന്‌ സമ്മാനിച്ചത്‌ ഒരു അസുരചിരി ചിരി ക്കുന്ന യോഗിയെയാണ്‌. ഇത്‌ അദ്ദേഹത്തിന്റെ ഭാഷയുടെ സവിശേഷതയായി അപ്പന്‍ ചുണ്ടിക്കാണിക്കുന്നു. ഒ. വി. വിജയന്‍ ഒരു സര്‍ഗാത്മക ഉന്മാദിയായിരുന്നു. ദു:ഖവും ഫലിതവും കലര്‍ത്തി ഉന്മാദം സ്ൃഷ്ടിക്കുവാനുള്ള കഴിവ്‌ അപാരമായ ഒന്നാണ്‌. ഈ ഉന്മാദം അപരിചിതഭാവങ്ങളുടെ തീരങ്ങള്‍ തേടി അത്‌ മറ്റു വഴികളിലേക്ക്‌ അലയുന്നത്‌ കാണാം. ഇതിന്റെ ഫലമായിട്ടാണ്‌ വിഷയാസക്തിയും യോഗാനുഭൂതിയും കലര്‍ന്നൊഴുകുന്നത്‌. ഈ സാഹിത്യസമീപനം ലോറന്‍സ്‌ ഡ്യൂറലിന്റെ കലയെ അനസ്മരിപ്പിക്കുന്നതാണ്‌. “ഡ്യൂറലിനെപ്പോലെ തന്നെ വിജയനും ബോധത്തിന്റെ 270 രസാതലങ്ങളില്‍ ഒരു മിസ്റ്റിക്കാണ്‌. ഡ്യൂറലിനെപ്പോലെ തന്നെ വിജയനും വിഷ യാസക്തിയുടെ കാളിന്ദിയില്‍ സനന്ദര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. രവിയുടെ സ്വഭാവത്തില്‍ തന്നെ ഭിന്നഗതിയായ ഈ രണ്ടു ഭാവങ്ങളുടെയും അന്വയങ്ങള്‍ കാണാം. പാപത്തിന്റെ ഇരുണ്ട നിര്‍വൃതി അനുഭവിച്ചുകൊണ്ടുതന്നെ ശമ്രധാന മായ ജീവിതം നയിക്കുന്ന രവിയുടെ മനോഭാവം ഇതിന്‌ തെളിവാണ്‌.” പാപവും സ്നേഹവും തേഞ്ഞുതേഞ്ഞില്ലാതാകുന്ന വര്‍ഷങ്ങളായി മാറുകയാണ്‌. ഈ ദര്‍ശനം ആധുനിക കാലഘട്ടത്തിലെ പുതിയ ഒരു സ്വഭാവത്തിന്റെ സവിശേഷതയാണ്‌. ഇങ്ങനെ ഫലിതത്തിന്റെയും ദുഃഖത്തിന്റെയും കൂടിച്ചേരല്‍ വിഷയാസക്തിക്കും യോഗാത്മകഭാവത്തിനും കലയുടെ തലങ്ങളില്‍ ജീവിതപ്പൊ രുത്തം നല്‍കാനുള്ള വിജയന്റെ താല്പര്യം വൈകാരികമായ ഉഭയസ്വഭാവമാണ്‌. എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ കാഴുച്ചപ്പാടാണ്‌ (യുക്തിക്ക്‌ വഴ ങ്ങാതെ നില്‍ക്കുന്ന ജീവിതമെന്ന ഗഹനസമസ്യ) അദ്ദേഹത്തെ കൂടുതല്‍ ശക്ത നാക്കുന്ന ഘടകം. രവി എന്ന കഥാപാത്രം കൂടുതല്‍ (പ്രസക്തനാകുന്നത്‌ ഫലിതവും ദുരന്ത ബോധവും പരസ്പരം ലയിച്ചു കിടക്കുന്ന ഈ ദര്‍ശനത്തിന്റെ വക്താവ്‌ എന്ന നിലയിലാണ്‌. ജീവിതം ജീവിതമല്ലെന്ന മട്ടില്‍ ജീവിക്കുക, സാമൂഹ്യ നിയമങ്ങളെ അംഗീകരിച്ചുകൊണ്ട്‌ തന്നെ ലംഘിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുക. പരിത്യാഗമല്ലെന്ന രീതിയില്‍ സകലതിനെയും പരിതൃജിക്കുക എല്ലാം അനുഭവി ച്ചുകൊണ്ട്‌ അന്യനായി നിന്ന്‌ അവയെ അപഗ്രഥിക്കുക. അങ്ങനെ അപഗ്രിക്കു മ്പോള്‍ അന്യനായിനിന്ന്‌ അനുഭവിക്കുക. ഇതൊക്കെ രവിയുടെ ചെയ്തികളാണ്‌. ഈ മാനസികാവസ്ഥയാണ്‌ നിരാനന്ദത്തിന്റെ ചിരിയായി മാറുന്നത്‌. “ഐറ ണിയും അനുകമ്പയും കലര്‍ന്നൊഴുകുന്ന വിജയന്റെ ഈ ചിരി ആനന്ദത്തില്‍ നിന്നും ജനിക്കുന്ന പൊള്ളയായ ചിരിയില്‍ നിന്ന്‌ വ്യത്യസ്തമാണ്‌. യോഗാത്മക മായ ഗൌരവത്തെ ഉള്ളിലൊതുക്കുന്ന ഇത്തരം നിരാനന്ദത്തിന്റെ ചിരിയെത്തന്നെ 271 യാണ്‌ ബക്കറ്റ്‌ അദ്ദേഹത്തിന്റെ വാക്കില്‍ സാധാരണ ചിരിയെ കളിയാക്കുന്ന ചിരി എന്നു വിശേഷിപ്പിക്കുന്നത്‌ .”” നോവലില്‍ രവി പലപ്പോഴും യാത്ര ചോദിക്കുന്നതായി കാണാം. അപ്പന്‍ ഈ യാത്രയെ ഒരു ബിംബമായി ദര്‍ശിക്കുന്നു. ജീവിതം ഒരു യാത്രയാണ്‌ പാമ്പ്കടിയേറ്റ്‌ മരിച്ച്‌ കിടക്കുന്ന രവി, ബസ്‌ കാത്തു കിടക്കുകയാണ്‌ എന്നെഴു തിയ നോവലിസ്റ്റ്‌ മരണത്തിലും അയാള്‍ യാത്രയിലാണെന്ന്‌ ബോധിപ്പിക്കുന്നു. രണ്ട്‌ തരം രഹസ്യതലങ്ങള്‍ ഈ യാത്രയിലുണ്ട്‌. ഒന്ന്‌ ശൈശവ സ്മൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന നഷ്ടപ്പെട്ട അമ്മയെ തേടിയുള്ള യാത്ര രണ്ട്‌ അരുതാത്തവര്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെ ഭയന്ന്‌ ഒരാള്‍ നടത്തുന്ന പലായനത്തിന്റെ (alm കമായ യാത്ര. ലൈംഗിക പാപബോധം രവിയെ നിരന്തരം വേട്ടയാടുന്നു ഈ പാപബോധത്തെ രാജകൃഷ്ണനും ആഷാമേനോനും ചെയ്തതുപോലെ ലൈംഗിക പാപബോധത്തിന്റെ പരിമിതികളില്‍ ഒതുക്കിനിര്‍ത്തുന്നത്‌ ശരിയല്ലെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ പാപബോധം പ്രവൃ ത്തിയുടെ ഫലമായി ഉണ്ടാകുന്നതല്ല, മറിച്ച്‌ ജനന മരണരൂപമായ സംസാരഗതി യുടെ സ്ഥിതിയാണ്‌ അത്‌. രവിയുടെ വിഷമാവസ്ഥയുടെ പ്രധാനകാരണം ജനി ച്ചുപോയി എന്ന ദാര്‍ശനിക പാപമാണ്‌. ഈ സന്ദര്‍ഭത്തില്‍ ഷോപന്‍ ഹനഈവറിന്റെ ദര്‍ശന വാക്യം ഓര്‍ക്കുന്നത്‌ നല്ലതാണ്‌. വമനുഷ്യന്റെ ഏറ്റവും വലിയ പാപം ജനിക്കുന്നു എന്നതാണ്‌. ഈ ദര്‍ശനത്തിലേക്കാണ്‌ “ഖസാക്കിന്റെ ഇതിഹാസ ത്തി'ലെ ജീവിതബോധത്തെ വികസിപ്പിച്ചെടുക്കേണ്ടത്‌ എന്നാണ്‌ അപ്പന്‍ എഴുതു ന്നത്‌. ഈ നോവലിലെ പ്രധാന ബിംബമാണ്‌ “ഗര്‍ഭപാത്രം . ഗര്‍ഭപാത്രബിംബം എന്നത്‌ മനുഷ്യജീവിതം എന്ന പാപത്തില്‍ നിന്ന്‌ രക്ഷ നേടാനുളള രവിയുടെ ഉപ ബോധമനസ്സിന്റെ അഭിലാഷങ്ങളാണ്‌. “പരസ്പരവിരുദ്ധങ്ങളായ ഭാവങ്ങളില്‍ നിന്ന്‌ മോചനമില്ലാതെ കഴിയുന്ന മനുഷ്യന്റെ അവസ്ഥയെ വിശദീകരിക്കുന്ന 272 സന്ദര്‍ഭത്തില്‍ എറിക്‌ ഫ്രോം മനുഷ്യമനസ്സിന്റെ ഈ അഭിലാഷത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള വാസന മനു ഷ്യനുള്ളതുപോലെതന്നെ ജീവിതമെന്ന ഭയങ്കരമായ അരക്ഷിതാവസ്ഥയില്‍ നിന്ന്‌ സുരക്ഷിതത്വത്തിലേക്കുള്ള മാറ്റം എന്ന നിലയില്‍ ഗര്‍ഭ പാത്രത്തിലേക്ക്‌ മടങ്ങി പ്പോകാനുള്ള വാസനയും മനുഷ്യനില്‍ ശക്തമായിത്തന്നെ നിലനില്‍ക്കുന്നുവെന്ന്‌ എറികഫ്രോം സൂചിപ്പിക്കുന്നു്‌.” ഗര്‍ഭപാത്രബിംബം ജീവിതത്തിന്റെ അരക്ഷിതാ വസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ആഗ്രഹമാണ്‌. പാപം ജീവിതത്തിന്റെ ബോധ മാണെന്ന സ്ഥിതിയാണ്‌ ഇത്തരം ആഗ്രഹത്തിന്‌ കാരണം. റചിറ്റമ്മയുമായുള്ള ലൈംഗിക വേഴ്ച്ചയെ കുറിക്കാന്‍ “അറിഞ്ഞു” എന്ന ബൈബിളില്‍ പാപത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്‌ തന്നെ ഉപയോഗിച്ചു എന്ന്‌ വി. രാജകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.” “കാലം” എന്നത്‌ ഈ നോവലിലെ (്രധാനപ്പെട്ട മറ്റൊരു ്രശ്നമാണ്‌ ദര്‍ശ നത്തിന്റെ ഭാഗമെന്ന നിലയിലും ആവിഷ്കരണരീതി എന്ന നിലയിലും നിറ സാന്നിധ്യമായി കാലം നില്‍ക്കുന്നു. ഈ അവസരത്തില്‍ അപ്പന്‍ ഷോപന്‍ ഹവ റിന്റെ വാക്കുകളെ കാലത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ ഉദ്ധരിക്കുന്നു. കാലത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗോളത്തോട്‌ ഉപമിക്കുന്നു ഷോപന്‍ ഹവര്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ രൂപം വര്‍ത്തമാനകാലമാണ്‌. മനുഷ്യന്റെ ഇച്ഛാശക്തിയും വര്‍ത്തമാനകാലമാണ്‌. ഈ വര്‍ത്തമാനകാലം എന്നത്‌ ഗോളത്തിന്റെ സ്പര്‍ശകം പോലെയാണ്‌. ഭ്രമണം ചെയ്തുകൊണ്ടിരി ക്കുന്ന ഈ ഗോളത്തിന്റെ മറഞ്ഞിരിക്കുന്ന പകുതിഭാഗം ഭൂതകാലവും തെളിഞ്ഞു വരുന്ന പകുതിഭാഗം ഭാവികാലവുമാണ്‌. ഗോളത്തിന്റെ ഉപരിതലത്തിലെ സ്പര്‍ശകം ഭ്രമണം ചെയ്യാത്തതുപോലെ വര്‍ത്തമാനകാലവും ചലിക്കുന്നില്ല. എന്നാല്‍ എല്ലാം വര്‍ത്തമാനകാലം എന്ന സ്പര്‍ശകത്തിലൂടെ കടന്ന്‌ ശ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. വര്‍ത്തമാനകാലമാണ്‌ ഖസാക്കിന്റെ ഇതിഹാസ 273 ത്തില്‍ പ്രധാനപ്പെട്ട കാലം. ഭൂതകാലം വര്‍ത്തമാനത്തില്‍ തെളിയുന്നു. എല്ലാം വര്‍ത്തമാനത്തിലൂടെ ശ്രമണം ചെയ്ത്‌ മറയുന്നു. വിജയന്റെ ദര്‍ശന ബോധത്തില്‍ കാലം ഒരു ഭീതി ആയി പരിണമിക്കുന്നു. ആ ഭീതിയിലും കോമാളിയുടെ ചിരി ചിരിക്കാന്‍ നോവലിസ്റ്റിന്‌ കഴിയുന്നു. "'കാലത്തിലൂടെയുള്ള സ്ഥാവരങ്ങളുടെ ്രയാണത്തെ ചൂലെടുത്ത്‌ പൊടിതട്ടി രവി ഭഞ്ജിച്ചു എന്നെഴുതിയ നോവലിസ്റ്റ്‌ കാലഭീതിയില്‍ വിണ്‌ മാനസികമായി തകര്‍ന്നിട്ടും ആ തകര്‍ച്ചയെ വേദനിപ്പി ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചുകൊണ്ട്‌ ആനന്ദാതീതമായൊരു ചിരി യിലേക്ക്‌ കുതിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്യുന്നത്‌.” കെ. പി. അപ്പന്‍ “ഖസാക്കിന്റെ ഇതിഹാസത്തെ സമീപിക്കുമ്പോള്‍ അതിലെ ഭാഷ, അസ്തിത്വപ്രശ്നങ്ങള്‍, പാപബോധം കാലമെന്ന സമസ്യ ഇതിനെ യെല്ലാം വിശകലനത്തിനായി പരിഗണിക്കുന്നുണ്ട. ആ വിശകലനവേളയില്‍ പല പ്പോഴും ഞാന്‍,എന്റെ എന്നീ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ തന്റെ സ്വന്തം കാഴ്ച ASIAN ശക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ കാണാം. ഒരിക്കലും താന്‍ ഉറപ്പിച്ച തീരുമാനത്തില്‍ നിന്ന്‌ വഴുതിപ്പോകാതിരിക്കാനുള്ള ശ്രമവും കാണാം. ഖസാക്കിന്റെ ഇതിഹാസത്തിനെ നിരാനന്ദത്തിന്റെ ചിരിയായി മാറ്റാന്‍ ഉപോദ്ബല കമായ തെളിവുകള്‍ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രാ യത്തില്‍ വിജയന്റെ ദര്‍ശനബോധത്തിന്റെ ജീവിതലഹരിയായ ഈ ചിരി ഉള്‍ക്കൊ ള്ളാന്‍കഴിയാത്ത ഒരാള്‍ക്ക്‌ “ഖസാക്കിന്റെ ഇതിഹാസം ഒരു അടഞ്ഞ പുസ്തകമാ യിരിക്കും. 6.2 ധര്‍മ്മപുരാണം ധര്‍മ്മപുരാണത്തെ രാഷ്ട്രീയവും മന:ശാസ്ത്രപരവുമായ അനേകം വിവ ക്ഷകളിലൂടെ നോക്കിക്കാണേണ്ടതാണെന്ന അഭിപ്രായമാണ്‌ കെ. പി. അപ്പനുള്ള ത്‌. “ചരിത്രത്തിന്റെയും മനുഷ്യാവസ്ഥയുടെയും ഞെട്ടിപ്പിക്കുന്ന സംയോജനം 274 എന്നു വിശേഷിപ്പിക്കാവുന്ന ധര്‍മ്മപുരാണം അരാജകവാദിയായ ഒരു കലാകാരന്‍ നോവലിന്റെ കലയില്‍ നടത്തിയ മാര്‍ഗ്ഗാതി്രമത്തിന്റെ ചിഹമാണ്‌'.” സ്വന്തം മനസ്സിന്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌ സ്വയം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമി ക്കുന്ന അസ്തിത്വവാദപരമായ രാഷ്ടര്രീയബല ചരിത്രത്തെ മനുഷ്യാവസ്ഥയായി തിരിച്ചറിയുകയാണ്‌. ഭരണകൂടത്തിന്റെയും പ്രാകൃതമായ രാഷ്ര്രീയനേതൃത്വത്തി ന്റെയും ജീര്‍ണ്ഠതയെ രേഖപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ അശ്ലീല വിശകലനമായാണ്‌ ഭാഷ ഇവിടെ പൂര്‍ണ്ണമായും കണ്ണാടി ആയി മാറുകയാണ്‌. അപ്പന്റെ അഭിപ്രായത്തില്‍ ഈ ഭാഷാപ്രയോഗരീതി ഭാഷയുടെ ശക്തിയെ വെളി പ്പെടുത്തുന്നു. വിജയന്റെ ഈ സമീപനത്തെ അപ്പന്‍ കാണുന്നത്‌ അഴുകുന്ന അധികാരത്തിനുമേല്‍ ഹിംസകൊണ്ടു നടത്തിയ പുണ്യസ്നാനം സനന്ദര്യധ്വംസന മല്ല. എന്നാല്‍ കപടസദാചാരത്തിന്റെയും ഭാഷയുടെയും ഉറച്ചുപോയ സനന്ദര്യസ ങ്കല്പങ്ങളുടെയും നേരെയുള്ള കൈയ്യേറ്റമായാണ്‌. ഒ, വി. വിജയന്‍ സ്ധേച്ഛാധിപതികളുടെ സ്വകാര്യതയില്‍ കണ്ടെത്താവുന്ന അറപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ധര്‍മ്മപുരാണത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌. തരംതാണവരെ പീഡിപ്പിച്ച്‌ ആത്മ സംതൃപ്തിയിലെത്തുന്നത്‌ ഭരണാധിവര്‍ഗ്ഗ ത്തിന്റെ സ്വഭാവമാണ്‌. അത്‌ തുറന്ന്പറയുവാന്‍ വിജയന്‍ ശ്രമിച്ചു. ധര്‍മ്മ പുരാ ണത്തില്‍ ശവവുമായി ലൈംഗിക വേഴ്ച്ച നടത്തുന്നതിനെ സൂചിപ്പിക്കുന്നുണ്ട്‌. “ശവരതി” എന്ന മനോവൈകല്യത്െക്കുറിച്ച്‌ വിജയന്‍ എഴുതുന്നു. ഈ മനോവ്യൃ ത്തിയെ ആശയമെന്ന നിലയിലോ മന:ശാസ്ത്രപരമായ പ്രശ്നമെന്നനിലയിലോ അവതരിപ്പിക്കുന്നില്ല, മറിച്ച്‌ കലാകാരന്റെ സൃഷ്ടിയില്‍ അന്തര്‍ദര്‍ശനങ്ങള്‍ ഭാഷ യായി പരിണമിക്കുകയാണ്‌ നോവലില്‍ നിരന്തരം കടന്നുവരുന്ന തീട്ടം, വിസര്‍ജ്ജനം എന്നീ വാക്കുകള്‍ ഭാഷാപരമായ രേഖകളാണ്‌. വചീഞ്ഞതും വ്ൃത്തികെട്ടുതമായ നാറ്റം, സനാതനമായ നാറ്റം, നാറ്റങ്ങളുടെ ചക്രവര്‍ത്തി എന്നി 275 ങ്ങനെയുള്ള ധര്‍മ്മപുരാണത്തിലെ ്രയോഗങ്ങള്‍ രചനയുടെ സ്വാഭാവികതയില്‍ പുറത്തുവന്ന ആപല്‍ക്കരമായ ഈ മനോവ്യത്തിയുടെ ചിഹങ്ങളാണ്‌'.” ധര്‍മ്മപൂരാണത്തിന്റെ രചന, സനന്ദര്യം നിറഞ്ഞ ഒരു കുറ്റകൃത്യവും രക്ത സാഹിത്യവുമാണ്‌ എന്ന്‌ അപ്പന്‍ അഭി(്രായപ്പെടുന്നു. അതിനായി അദ്ദേഹം കണ്ടെത്തുന്നത്‌ മനസ്സിന്റെ കുറ്റകൃത്യമാണ്‌ ശവരതി. വിജയന്റെ മനസ്സും ഒരു പരിധിവരെ ഈ കുറ്റകൃത്യം ചെയ്യുന്നു. ചരി്തത്തിന്റെ പാപത്തെ സ്വയം പീഡി പ്പിച്ചുകൊണ്ട്‌ അറിയാന്‍ ശ്രമിക്കുന്നു. സനാതനാസക്തിയും വിഷയാസക്തിയും കൂടിക്കലരുന്നതായി കാണാം ധര്‍മ്മപുരാണത്തില്‍. മതാസക്തിയും വിഷയാസ ക്തിയുടെ എതിര്‍ സാക്ഷിപോലെ കടന്നുവരുന്നു. നോവലിലെ ബുദ്ധപൂജ ഉദാഹ രണം ബുദ്ധന്‍ ഒരു പ്രതീകമായി മാറുന്ന ധാര്‍മ്മിക പുനരുദ്ധാനത്തിന്റെ വക്താവു കയാണ്‌ സിദ്ധാര്‍ത്ഥന്‍. രാഷ്ട്രീയത്തെയും ചരിത്രത്തെയും മതാത്മകമായി തിരി ച്ചറിയാന്‍ ശ്രമിക്കുകയാണ്‌. സദാചാരധ്വംസനം ധര്‍മ്മപുരാണത്തിലുണ്ട്‌. അതിനായി ഉപയോഗിക്കു ന്നത്‌ പ്രതിഷേധത്തിന്റെയും തിന്മയുടെയും ഭാഷയാണ്‌. ഭാഷ എന്നത്‌ വികാര മായും ശക്തിയായും ധര്‍മ്മപുരാണത്തില്‍ മാറുന്നത്‌ കാണാം. ഭാഷയുടെ സനന്ദ രൃസങ്കല്പങ്ങളുടെ മേലുള്ള കൈയേറ്റമായി ധര്‍മ്മപുരാണം മാറുന്നു. 6.3 ആള്‍ക്കൂട്ടം - മരണസര്‍ട്ടിഫിക്കറ്റ്‌ - ആനന്ദ ആനന്ദിന്റെ സാഹിത്യജീവിതത്തിലെ പ്രമുഖമായ സൃഷ്ടിയാണ്‌ ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടം എന്ന നോവലിനെ കെ. പി, അപ്പന്‍ വിശകലനവിധേയമാക്കുന്നത്‌ മഹാപീഡനത്തിന്റെ തടവറയിലെ മനുഷ്യരുടെ കഥയുമായാണ്‌. “അസ്തിത്വ ത്തിന്റെ അഗ്നിഗന്ധകങ്ങളാല്‍ വപീഡിപ്പിക്കപ്പെട്ട ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍, അവയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞുകണ്ട ആത്മീയ യാതന കള്‍, നമ്മുടേത്‌ ഒരു മഹാപീഡനകാലമാണെന്ന്‌ വാക്കുകളുടെ വന്‍കടല്‍ 276 സൃഷടിച്ച്‌ ഈ മഹാപീഡനകാലത്തിന്റെ ഇതിഹാസം രചിക്കുകയാണ്‌ ആനന്ദ്‌ ചെയ്തതെന്നും വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു*.”” “ആള്‍ക്കൂട്ടം” ചരിത്രത്തി ന്റെയും അസ്തിത്വവ്യഥയുടെയും ലോകത്തിലെ പ്രതിരൂപാത്മക വ്യക്തികള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിലൂടെ ഈ യാതനകള്‍ അപഗ്രഥിച്ച്‌ അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച ആനന്‍൯ തയ്യാ റാക്കിയ വിപുലമായ രേഖകളാണ്‌ എന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. “സുനില്‍” എന്ന കഥാപാത്രത്തിലൂടെ അന്യനായിത്തീരാന്‍ വിധിക്കപ്പെട്ട ഒരുവന്റെ മനോ ഭാവം ആനന്ദ്‌ അവതരിപ്പിക്കുന്നു. ഈ കഥാപാത്രത്തിന്റെ ആത്മീയ പരിസരം വികസിക്കുന്നത്‌ കാഫ്കെയുടെയും കീര്‍ക്കഗോറിന്റെയും സ്വകാര്യജീവിതത്തില്‍ നിന്നാണ്‌. യാതനയുടെ തടവറയിലാണ്‌ ആനന്ദിന്റെ കഥാപാത്രങ്ങള്‍. മിസ്സിസ്സ്‌ ചിറ്റ്നീസും രാധയും രാഘവനും കവിതയുമെല്ലാം ഈ തടവറയിലാണ്‌. “യന്ത്ര സംസ്കാരം നല്‍കുന്ന യാതനകളുടെയും അസ്തിത്വത്തിന്റെ പരിഹരിക്കാനാ വാത്ത വിഷമ(രപശ്നങ്ങളുടെയും പ്രതീകങ്ങങായ ഈ കഥാപാത്രങ്ങളിലൂടെ ആധുനിക മനസ്സിന്റെ യാതനകള്‍ അപഗ്രഥിച്ച്‌ പരിശോധിക്കുകയാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌ ".” ആള്‍ക്കൂട്ടത്തിലെ ദര്‍ശനബോധത്തിന്‌ വിപരീതമായാണ്‌ ലളിതയുടെയും ഗോപാലന്റേയും ബന്ധം അവതരിപ്പിക്കുന്നത്‌. അപ്പന്റെ അഭിപ്രായത്തില്‍ ഇത്‌ നോവലിന്റെ ദര്‍ശനബോധത്തിന്റെ പാളിച്ചയാണ്‌. വൈകാരികതലം സൃഷ്ടി ക്കാന്‍ ആനന്ദിന്റെ ഭാഷയ്ക്ക്‌ കഴിയുന്നു. നോവലിലെ ബിംബങ്ങളും പദങ്ങളും പുതിയ ആശയതലങ്ങള്‍ സൃഷടിക്കുന്നു. ആകാശം, മൈതാനം, കടല്‍, വിദൂരത, മരുഭൂമി, വിശാലമായ സമതലങ്ങള്‍ എന്നിങ്ങനെ വിസ്തൃതബിംബങ്ങള്‍ ഉപയോ ഗിച്ച്‌ ദര്‍ശന സമൃദ്ധിനോവലില്‍ ഉണ്ടാക്കുന്നു. ആനന്ദിന്റെ ഭാഷയ്ക്ക്‌ വിദേശ ചായ്വ്‌ അപ്പന്‍ കണ്ടെത്തുന്നു. ദസ്തേയേവ്സ്കിയുടെ എഴുത്തുമായി ആന ന്ദിന്റെ രചനയ്ക്ക്‌ അപ്പന്‍ സാദൃശ്യം കല്‍പ്പിക്കുന്നു. ആനന്ദിന്റെ പൂര്‍വ്വ പുരുഷ 277 നായി ദസ്തേയേവ്സ്കിയെ അവരോധിക്കുന്നു. ഒരു വിദേശച്ചുവ അനുഭവപ്പെടു ന്നുണ്ട്‌. ദാര്‍ശനികമായ ഒരുതരം മനസ്സമാധാനമിതിനുണ്ട്‌. ദാര്‍ശനികമായ ഒരു തരം മനസ്സമാധാനമില്ലായ്മയ്ക്ക്‌ സൃഷ്ടിയിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമി ക്കുന്നതിനെ അപ്പന്‍ ദസ്തേവ്സ്കിയുമായി ബന്ധിപ്പിക്കുന്നു. ഇത്‌ ഒരു പക്ഷെ ആനന്ദിന്‌ ഭാവിയെക്കുറിച്ചുളള ആശങ്കകള്‍ക്കൊണ്ടാകാം. ചരിത്രത്തിന്‌ മുന്‍തൂക്കം നല്‍കുന്നത്‌ കാണാന്‍ കഴിയും. ജീവിതത്തിന്റെ നിസ്സാരതയെ - വിലയില്ലായ്മയെ നോവല്‍ തുറന്ന്‌ കാണി ക്കുന്നു. അപ്പന്റെ അഭിപ്രായത്തില്‍ നോവല്‍ വായിച്ച്കഴിയുമ്പോള്‍ ശൂന്യതയുടെ ഭയങ്കരമായ മരുഭൂമിയിലേക്ക്‌ ഒരു കറുത്ത ശരറാന്തലുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നില്‍ക്കുന്ന നരകയന്ത്രങ്ങളുടെ സ്രഷ്ടാവായ കലിയുഗ്രപവാചകനെപ്പോലെ നോവലിസ്റ്റ്‌ നമ്മുടെ മുമ്പില്‍ നില്‍ക്കുന്നതായി തോന്നും. മരണസര്‍ട്ടിഫിക്കറ്റ്‌ കാണാന്‍ കഴിയുന്നത്‌ മനുഷ്യാസ്തിത്വത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചല്ല, അര്‍ത്ഥം നിലനില്‍ക്കുന്നുണ്ടോ എന്ന പ്രശ്നമാണ്‌ നോവ ലിനെ നിയന്ത്രിക്കുന്നത്‌. നിരപരാധിത്വം ഒരു കുറ്റകൃത്യമായി നോവലില്‍ ദര്‍ശി ക്കാന്‍ കഴിയും. നീതീകരിക്കാനാവാത്ത യാതനകളാണ്‌ മരണസര്‍ട്ടിഫിക്കറ്റിലെ ്രമേയം. കാഫ്കെയുടെ “ദുര്‍ഗ്ഗം”, വിചാരണ” എന്നീ കൃതികളില്‍ തീരവവയാതന കള്‍ക്ക്‌ വിധേയരാകുന്ന കഥാപാത്രങ്ങളുണ്ട്‌. മരണസര്‍ട്ടിഫിക്കറ്റിലെ കഥാപാ ്രത്തെ അപ്പന്‍ അവരുമായി സാമ്യപ്പെടുത്തുന്നു. ഈ രണ്ട്‌ നോവലുകളിലെയും കഥാപാത്രങ്ങള്‍ക്ക്‌ ബൈബിളിലെ ഇയ്യോബുമായി സാമ്യമുണ്ട്‌. “നീതികരിക്കാ നാവാത്ത യാതനകള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളെല്ലാം ആധുനിക ഈയ്യോബുകളാണ്‌ എന്ന ദര്‍ശനബോധവും മരണസര്‍ട്ടിഫിക്കറ്റിലെ ്രധാനകഥാ പാര്രത്തെ പുതിയ മട്ടില്‍ പരിചയപ്പെടുത്തുന്നു”.” ഇയ്യോബിന്റെ പുസ്തകത്തെ മരണസര്‍ട്ടിഫിക്കറ്റ്‌ ഓര്‍മ്മിപ്പിക്കുന്നു. 278 ദുരൂഹനിയമങ്ങളുടെ സാമീപ്യം അനുഭവിക്കുന്നതാണ്‌ ആധുനിക മനസ്സ്‌. ആധുനികമനസ്സ്‌ ദുരൂഹതയുടെ മുന്നില്‍ കീഴടങ്ങുന്നില്ല. അതിന്റെ എല്ലാസ ങ്കീര്‍ണ്തയും മരണസര്‍ട്ടിഫിക്കറ്റില്‍ കണ്ടെത്താന്‍ കഴിയും. അപ്പന്റെ അഭിപ്രായ ത്തില്‍ സ്റ്റെയിനറുടെ “അതിഭൌതികദര്‍ശനം മരണസര്‍ട്ടിഫിക്കറ്റില്‍ കാണാന്‍ കഴി യും. യാതനകളുടെയും വേദനകളുടെയുമിടയില്‍പ്പെട്ടുഴലുമ്പോഴും തൂക്കുമരഫ ലിതങ്ങള്‍ ആനന്ദ്‌ ഉപയോഗിക്കുന്നത്‌ കാണാം, ഇത്തരത്തിലുളള ഫലിതം നമ്മുടെ എഴുത്തുകാരുടെ ദര്‍ശനബോധത്തിന്റെ രന്നത്യത്തെയാണ്‌ കാട്ടിത്തരു ന്നത്‌. വെളിച്ചത്തിന്‌ സാക്ഷ്യമാകുന്നഭാഷ മരണസര്‍ട്ടിഫിക്കറ്റിന്റെ ്രത്യേകതയാ ണ്‌. ദാര്‍ശനികമായ സുതാരൃതയിലേക്ക്‌ കടക്കാതെ സംഭവങ്ങള്‍ അവയുടെ ആന്തരികത മറച്ചുവച്ചുകൊണ്ട്‌ മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. ബാഹ്യലോകത്തിന്റെ ആന്തരികത മറഞ്ഞിരിക്കുന്നുതിനാല്‍ സംഭവങ്ങള്‍ക്ക്‌ അര്‍ഥമില്ലാതെയാകുന്നു. ഇത്‌ രചനാതന്ത്രമാണ്‌. സംഭവങ്ങളുടെ ആന്തരികത മറഞ്ഞിരുന്നാലും എഴുത്തുകാരന്റെ അന്തര്‍മനസ്സുമായി ബന്ധം സ്ഥാപിക്കാന്‍ ഭാഷയുടെ സ്വരസവിശേഷതയ്ക്ക്‌ കഴിയുന്നു. ഈ സ്വരസവിശേഷത ആനന്ദിന്റെ ദര്‍ശനബോധാവിഷ്കരണത്തില്‍ കാണാം. ദുര്‍വിധി, വിധി, ദയനീയാവസ്ഥ എന്നിവ നിരന്തരം കടന്നുവന്ന്‌ കഥാപാത്രത്തിന്റെ വിഷമാവസ്ഥയെ സൂചിപ്പിക്കു ന്നു. ആള്‍ക്കൂട്ടത്തിലെ ആശങ്ക, മരണ സര്‍ട്ടിഫിക്കറ്റില്‍ കൂടുതല്‍ സാന്ദ്രമാകുന്നു. ആള്‍ക്കുട്ടത്തിലും മരണസര്‍ട്ടിഫിക്കറ്റിലും മനുഷ്യജീവിതത്തേയും പ്രത്യാ ശയേയും ബന്ധപ്പെടുത്തിക്കൊണ്ട്‌ ആനന്ദ്‌ നടത്തിയ അന്വേഷണത്തിന്റെഫല മാണ്‌ ആശങ്കകളുടെ ഭാരമുള്ള സ്വരം. ഗ്രത്യാശയെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും ™ അപ്പന്‍ “തൂക്കുമരഫലിതം” എന്ന പദം ഉപയോഗിച്ചത്‌ വില്യം ബാരറ്റ്‌ കാഫ്ക്കെയുടെ കൃതികളെ വിശ കലനം ചെയ്യുന്ന വേളയില്‍ കാഫ്ക്കെയുടെ എഴുത്തിനെ വിശേഷിപ്പിക്കാനാണ്‌. സാധാരണ ഫലിത ത്തില്‍ നിന്നും വ്യത്യസ്തമായി മയനത്താല്‍ ആവരണം ചെയ്യുന്ന കൊലചിരിയേയും കൊല്ലുന്ന ചിരി യേയും ആണ്‌ തൂക്കുമര ഫലിതമെന്ന്‌ വിശേഷിപ്പിച്ചത്‌. ആനന്ദിന്റെ മരണ സര്‍ട്ടിഫിക്കറ്റ്‌ അത്തരമൊരു ഫലിതമാണ്‌. മരണസര്‍ട്ടിഫിക്കറ്റ്‌ അന്വേഷിച്ച്‌ നടക്കുന്ന മനുഷ്യന്റെ നടത്തം തന്നെ മരണ സര്‍ട്ടിഫി ക്കറ്റും ജീവിത സര്‍ട്ടിഫിക്കറ്റുമായി മാറുന്നു. ഇത്‌ വായനക്കാരന്‍ സൃഷ്ടിക്കുന്ന ഫലിതം തൂക്കുമര ഫലിതമാണ്‌. 279 വിധം വിലയുള്ളതാണോ മനുഷ്യജീവിതം എന്ന താത്വിക ചോദ്യത്തിന്‌ ഈ രണ്ട്‌ നോവലിലും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള ഭയം അദ്ദേഹത്തിന്റെ കലാ്രതിഭയില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഷ ആശങ്കയുടെ സ്വരമായി മാറി. അപ്പന്റെ അഭിപ്രായത്തില്‍ ചദര്‍ശനബോ ധവും ശബ്ദഘടനയും ഒന്നായിത്തീര്‍ന്നതിനാല്‍ ആള്‍ക്കൂട്ടവും മരണസര്‍ട്ടിഫി ക്കറ്റും കലാപരമായ നേട്ടത്തിന്റെ ന്നതൃത്തിന്‌ ഉദാഹരണങ്ങളായിത്തീര്‍ന്നു.വ രണ്ട്‌ നോവലിലും അസ്തിത്വത്തിന്റെ വ്യഥ - കണ്ടെത്താന്‍ കഴിയും. 6.4 ആരോഹണം - പിതാമഹന്‍ - വി. കെ. എന്‍. ഹാസ്യസ്രമാട്ട്‌ എന്ന്‌ മലയാള വായനക്കാര്‍ വിശേഷിപ്പിക്കുന്ന വി. കെ. എന്നിന്റെ ഫലിതം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അപ്പന്‍ ഉള്‍ക്കൊളളുന്നില്ല. അദ്ദേ ഹത്തിന്റെ സൃഷ്ടികള്‍ സ്വപ്നലോകമല്ല. താര്‍ക്കിക ലോകത്തിന്റെ ചെറുത്തു നില്‍പുകളാണ്‌. ്രഹസനസൌനന്ദര്യം ്രമേയത്തില്‍ ഒതുങ്ങാതെ ഭാഷയുടെ ആക സ്മികതയുടെ പുതുമ സൃഷ്ടിച്ച്‌ പൂര്‍ണ്ണത പ്രാപിക്കുന്നു. “ഒരു വലിയ ഹാസ്യപ്ര തിഭയുടെ കൈകളില്‍ ഭാഷ എപ്പോഴും ക്രമം തെറ്റി വികസിക്കുന്നത്‌ കാണാം. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കുറ്റകൃതൃത്തിന്റെ സനന്ദര്യത്തില്‍ ചെയ്തു തീര്‍ക്കുന്ന ഭാഷാശില്പം ഹാസ്യനോവലിന്റെ പ്രധാന ലക്ഷ്യമാണ്‌” എന്ന്‌ കെ. പി. അപ്പന്‍ അഭി(്പായപ്പെടുന്നു. നോവലിസ്റ്റ്‌ എന്ന നിലയില്‍ വി. കെ. എന്‍ ഉന്നത ജ്ഞാനിയായ നിരീ ക്ഷകനും അസുര്രകൃതിയുടെ കോമാളിയുമായിരുന്നു. സൃഷ്ടിയെ ചിരിപ്പി ക്കുന്ന ധ്വംസനമാക്കിമാറ്റുന്ന എഴുത്തുകാരന്റെ സങ്കീര്‍ണ്ണമായ കലാവ്യക്തിത്വം വായനക്കാരില്‍ പ്രകോപനം സൃഷ്ടിക്കുന്നു. സമകാലിക ചരിത്രത്തിനു നേരെ കലഹിക്കുന്ന സ്നേഹം (്പകടിപ്പിക്കുന്ന വി. കെ. എന്നിന്റെ ചിരിയുടെ താപം, സമ്മര്‍ദ്ദം, ര്‍ജ്ജരപസരണം ഇവയെല്ലാം നാം ഇതുവരെ പരിചയപ്പെട്ട മലയാള 280 ഫലിതത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നവയാണ്‌. ഇവിടെ ഹാസ്യം വെറും ഒരു വിനോദമായല്ല വി. കെ. എന്‍. പരിഗണിക്കുന്നത്‌. ഹാസ്യഭാവനയുടെ വേരുകള്‍ വ്യാപിച്ചു നില്‍ക്കുന്നത്‌ തീക്ഷ്ണമായ ക്രോധത്തിലും വ്ൃയഥയിലുമാണ്‌. ക്രോധം ചിരിയായി മാറുകയാണ്‌. അതുപോലെതന്നെ ദു:ഖവുമായി ഹാസ്യം ബന്ധപ്പെട്ടി രിക്കുന്നു. ഉഗ്രശോകത്തില്‍ നിന്നും ക്രോധം ഉണ്ടാകും. ക്രോധം അതിന്റെ ഉച്ചാ വസ്ഥയിലെത്തുമ്പോള്‍ ഫലിതമായിമാറും. ദുഃഖവും ക്രോധവും ഫലിതവും ത്രികോണഘടനയില്‍ വി. കെ. എന്നിന്റെ കലയില്‍ ഒന്നാകുന്നത്‌ കാണാം. ദുഃഖവും ഫലിതവും വിരുദ്ധ ശക്തികളല്ല. അതിന്‌ തെളിവായി വി. കെ. എന്‍. സമര്‍ത്ഥിക്കുന്നത്‌ വാത്മീകിയുടെ ഉഗ്രശോകത്തില്‍ നിന്നുണ്ടായ ശാപം ക്രോധമാ ണ്‌. ഈ ക്രോധം അതിന്റെ മൂര്‍ദ്ധന്യത്തില്‍ ഫലിതമായി മാറുന്നു. അതിനാല്‍ നല്ല ്രഹസനകാരന്‍ ദുരന്ത നാടകകൃത്തും നല്ല ദുരന്ത നാടകകൃത്ത്‌ നല്ല ര്രഹ സനകാരനുമാകുന്നു. അപ്പന്റെ കാഴ്ച്ചപ്പാടില്‍ അപൂര്‍ണ്ണമായ കോമഡിയാണ്‌ (രാജ ഡി. “ആരോഹണ ത്തില്‍ സമകാലികരാഷ്ട്രീയത്തെയും സെക്‌സിനേയും ഒരുപോലെ പരിഹാസത്തിന്റെ അ്രതിരോധമായ മുദ്രകൊണ്ട്‌ അടയാളപ്പെടുത്തു നത്‌ കാണാം. പഴയയാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്ത്‌ സമകാലിക സംഭവ ങ്ങളെ വിലയിരുത്തുക എന്ന ആധുനിക ചരിത്രത്തിന്റെ രീതി “പിതാമഹനിലും പാലിക്കുന്നുണ്ട്‌. ചരിത്രത്തെ നിശിതമായ ഹാസ്യത്തിന്‌ വിധേയമാക്കിയതു കൊണ്ട്‌ സ്വപ്നരഹിതങ്ങളായ ലോകങ്ങളായിത്തീര്‍ന്നു വി. കെ. എന്നിന്റെ നോവ ലുകള്‍. “സ്വപ്നത്തെ മാറ്റിനിര്‍ത്തി കര്‍ക്കശമായ സനന്ദര്യത്തെ കലയില്‍ വളര്‍ത്താന്‍ വി. കെ. എന്‍. ആഗ്രഹിച്ചിരുന്നിരിക്കണം. കുപ്പയിലെറിഞ്ഞു എന്ന പയ്യന്റെ ഗ്രഖ്യാപനം ഈ ആഗ്രഹം സനന്ദര്യശാസ്ര്രപരമായൊരു യാഥാര്‍ത്ഥ്യ മായി പ്രത്യക്ഷസ്ഥിതിയിലെത്തിയതിന്റെ രേഖയാണ്‌.” 281 വി. കെ. എന്നിന്റെ ഹാസ്യഭാവനയ്ക്ക്‌ അശ്ലീലത്തോടുള്ള സ്വാഭാവികമായ ആഭിമുഖ്യത്തെ അപ്പന്‍ വിശകലനവിധേയമാക്കുന്നു. ഫലിതത്തെ അശ്ലീല വുമായി കലര്‍ത്തുമ്പോഴാണ്‌ ഫലിതത്തിനും ഭാഷയ്ക്കും സാന്ദ്രത കൂടുന്നതെന്ന്‌ നോര്‍മല്‍ഹെയ്ലറുടെ അഭിപ്രായം അപ്പന്‍ ചൂണ്ടിക്കാണിക്കുന്നു. കഥാപാത്രങ്ങളെ അതിപുരുഷന്‍മാരായി അവതരിപ്പിക്കാന്‍ വി. കെ. എന്‍. ശ്രമിക്കുന്നുണ്ടെന്ന്‌ കെ. പി. അപ്പന്‍. സര്‍ ചാത്തു, പയ്യന്‍, ജനറല്‍ ചാത്തന്‍സ്‌ എന്നീ അതിപുരുഷന്മാര്‍ വി. കെ. എന്നിന്റെ സ്ൃഷ്ടികളാണ്‌. ഹാസ്യനോവലുക ളില്‍ സംഭവങ്ങളെക്കാള്‍ പ്രാധാന്യം ഈ അതിപുരുഷന്മാര്‍ നേടിയെടുക്കുന്നു. ““സര്‍വാന്റസിന്റെ ഹാസ്യഭാവന ഡോണ്‍ കിക്സോട്ട്‌ സാഫല്യമടയുന്നതുപോലെ ഡിക്കന്‍സിന്റെ ഹാസ്യഭാവന സാം വെല്ലറില്‍ സാഫല്യമടയുന്നതുപോലെ വി. കെ. എന്നിന്റെ ഹാസ്യഭാവന സാഫല്യമടയുന്നത്‌ ഈ അതിപുരുഷന്മാരിലാണ്‌ ?.” നിശിതമായ ഫലിതത്തിലൂടെ കോമാളിയുഗത്തിന്റെ അസന്തുഷ്ടിയെ വി. കെ. എന്‍. മറികടക്കുന്നു. മനുഷ്യജീവിതത്തിന്റെ അവ്യവസ്ഥയും അതിന്റെ ഭാരവും ഈ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ചിരി വി. കെ. എന്‍. രചനകളുടെ എടു ത്തുപറയാവുന്ന ഭാവമാണ്‌. ഈ ചിരിക്ക്‌ കാരണം സാധാരണ ഹാസ്യസ്യഷ്ടിക ളില്‍ കാണുന്ന അവലക്ഷണതയോ വിലക്ഷണതയോ അപഹാസൃതയോ അപൂര്‍ണ്ഠണതയോ വൈരുപ്യമോ അല്ല. അതിപുരുഷന്മാരുടെ സാഹസിക ബുദ്ധിയു മായി ബന്ധപ്പെട്ട ഭതിക സംഘര്‍ഷത്തില്‍ നിന്നാണ്‌ ഈ ചിരി സഹര്‍ഷം രൂപ മെടുക്കുന്നത്‌,. കോമാളികളെപ്പോലെ നമ്മെ ചിരിപ്പിക്കുമ്പോഴും കഥാപാത്രങ്ങള്‍ തികഞ്ഞ പുരുഷ വീര്യം (്പകടിപ്പിക്കുന്നു. വി. കെ. എന്‍. സൃഷടിച്ച കോമാളി കള്‍ ആരെയും കൂസാത്തവരായി മാറുന്ന കാരണം ഈ കോമാളി യുഗത്തിലെ സമൂഹചേതനയില്‍ അസന്തുഷടിയുടെ അവശേഷിപ്പായി നിലനില്‍ക്കുന്നതിനാ ലാണ്‌. 282 കോമാളികളുടെ പുരുഷവീര്യം നിലനിര്‍ത്തുന്ന ഭാഷാശില്‍പത്തിലും വി. കെ. എന്‍. ശ്രദ്ധിച്ചിരുന്നു. “മനസ്സില്‍ ആഞ്ഞുപതിക്കുന്ന നാടന്‍മൊഴികളുടെ ധാര്‍ഷ്ട്യം നിറഞ്ഞ സനന്ദര്യവും ഒരു നോട്ടവുമില്ലാതെ എടുത്തുപയോഗിക്കുന്ന അശ്ലീലസ്വഭാവമുള്ള പദങ്ങളുടെ സാന്നിധ്യവും വി. കെ. എന്നിന്റെ ഭാഷാശൈ ലിക്ക്‌ കൂടുതല്‍ പുരുഷലക്ഷണങ്ങള്‍ നല്‍കിക്കൊണ്ട്‌ ഫലിതത്തെ വീണ്ടും കരു ത്തുറ്റതാക്കുന്നു".” ഈ രീതിയെ അപ്പന്‍ നോര്‍മന്‍ ഹെയ്്‌ലറുടെ അഭിപ്രായവു മായി ബന്ധിപ്പിക്കുന്നു., നോര്‍മന്‍ ഹെയ്ലര്‍ നാടന്‍ വാക്കുകളും അശ്ലീലപദ ങ്ങളും വിലക്കുകളെ മാനിക്കാതെ ഉപയോഗിച്ചാല്‍ ശൈലിയിലും ഫലിതത്തിലും കരുത്തുറ്റ പുരുഷലക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ പ്രഖ്യാപിച്ചു. ചിരിയും ലൈംഗികതയും തമ്മില്‍ കൂട്ടിച്ചേര്‍ന്ന്‌ ഭാഷയും ലൈംഗികതയും തമ്മി ലുള്ള ബന്ധമായി മാറുന്നുണ്ട്‌. ഭാഷാപ്രയോഗവും ശൈലിയും അതിപുരുഷ സൃഷ്ടിയെ അതിന്റെ പൂര്‍ണ്ണരൂപത്തിലെത്തിക്കാന്‍ സഹായിച്ച ഘടകമാണ്‌. വി. കെ. എന്‍. ന്റെ കൃതികളിലെ വസ്തുനിഷ്ഠകാലത്തെ (Objective me) യും സാഹിത്യ കാലത്തെ (Literary time) യും അപ്പന്‍ വിശകലനം ചെയ്യു ന്നു. സ്ഥലക്രമത്തിലും കാലക്രമത്തിലും ഒരുപോലെ വിശകലനം ചെയ്യാവുന്ന ഒരു ധാര വി. കെ. എന്‍. കൃതികളില്‍ ദര്‍ശിക്കാം. വി. കെ. എന്‍. സ്ൃഷടിക്കുന്ന സ്വകാര്യകാലം (സാഹിത്യ കാലം) നോവലിന്റെ ചട്ടക്കൂടായി പ്രവര്‍ത്തിക്കുന്നു. ഒരു പൊട്ടിച്ചിരിയോടെ, കാലബോധം തന്റെ കോമാളിദര്‍ശനത്തിന്റെ ഭാഗമാ ണെന്ന്‌ കാലത്തിന്റെ കോമാളിരൂപങ്ങള്‍ സ്ൃഷടിച്ച്‌ വി. കെ. എന്‍. തെളിയിക്കുന്നു. കാലബോധത്തിന്റെ കോമാളിവേഷം “പിതാമഹനില്‍ വ്യക്തമായി കാണാന്‍ കഴി യും. ചരിത്രപ്പഴമയുടെ അംശം നോവലിലുണ്ട്‌. വര്‍ത്തമാനകാലം അവ്രസക്തമാ യിത്തീരുന്നു. ഭൂതകാലത്തിന്റെ ഒരംശത്തില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍, ബോധപൂര്‍വ്വം ഈ നോവലില്‍ കാലബോധംചുഷണം ചെയ്തുകൊണ്ട്‌ വി. കെ. എന്‍. കാലപൊരുത്തമില്ലായ്മ സ്ൃഷടിക്കുന്നു. “ആദ്യം കാലയവനിക തടഞ്ഞു 283 വീണു എഴുന്നേല്‍ക്കാനും എഴുന്നേല്‍പ്പിക്കാനും നോക്കിയിട്ടു പറ്റിയില്ല. ആ കിട പ്പിൽ കുറേനാള്‍ കിടന്നു. പിന്നീട മുഴുവന്‍ യവനികയും പൊക്കി അതിനകത്താ ക്കേണ്ടിവന്നു”.” ഇത്‌ ചിരിക്കപ്പുറം ഒരു പൊട്ടിച്ചിരിയുടെ സ്വാതന്ത്ര്ത്തില്‍ കോമാളിത്തൊപ്പി നല്‍കുകയാണ്‌ വി. കെ. എന്‍. എന്നാണ്‌ അപ്പന്റെ അഭിപ്രായം. നോവലില്‍ ഉടനീളം കാണുന്ന ക്രോധം കൊണ്ട്‌ മുദ്രവെച്ച കോമാളിച്ചിരി വണക്ക ത്തിന്റെയും മുട്ടുമടക്കലിന്റേയും രോഗം ബാധിക്കാത്ത എഴുത്തുകാരനാണ്‌ വി. കെ. എന്‍. എന്നതിന്‌ തെളിവാണ്‌ അദ്ദേഹത്തിന്റെ ഹാസ്യഭാവന മലയാളത്തിന്റെ ഹാസ്യസാഹിത്ൃയത്തെ ഉയരങ്ങളിലെത്തിക്കുകയായിരുന്നുവെന്ന നിഗമനത്തില്‍ കെ. പി. അപ്പന്‍ എത്തിച്ചേരുന്നു. 65 സാക്ഷി, ഏഴാംമു്, അജ്ഞതയുടെ താഴ്വര - കാക്കനാടന്‍ കാക്കനാടന്‍ ശിഥില സമാധിയിലാണെന്ന വിശേഷണമാണ്‌ അപ്പന്‍ നല്‍കു ന്നത്‌. കാളിദാസവപ്രയോഗമാണ്‌ ശിഥില സമാധി. മാളവികയുടെ ചിത്രമെഴുതിയ കലാകാരന്‍ നിര്‍മ്മാണ വേളയില്‍ ശിഥില സമാധിയായതിനാല്‍ ചിത്രം പൂര്‍ണ്ണമാ ക്കാന്‍ കഴിഞ്ഞില്ല. അതുപോലെ നോവലിന്റെ നിര്‍മ്മാണവേളയില്‍ പലപ്പോഴും കാക്കനാടന്‍ ശിഥില സമാധിയാകാറുണ്ട്‌. അപ്പന്റെ അഭിപ്രായത്തില്‍ കാക്കനാ ടന്റെ ഈ സ്വഭാവം കൃതികളെ മോശമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ ഏഴാം മുദ്ര, സാക്ഷി, അജ്ഞതയുടെ താഴ്വര ഈ മൂന്ന്‌ കൃതികളെ മാത്രമേ അപ്പന്‍ സവിശേഷകൃതികളായി പരിഗണിക്കുന്നുളളൂ എന്നാലും അവയ്ക്ക്‌ പരിമിതികളു ണ്ട്‌. സാക്ഷി ചരിത്രപരമായ (്പാധാന്യമുള്ള കൃതിയായി കെ. പി. അപ്പന്‍ വില യിരുത്തുന്നു. നോവല്‍ കാല്പനികവിരുദ്ധമായ ശൈലിയായിരുന്നു സ്വീകരിച്ചത്‌. ഇത്‌ ചരിത്രത്തില്‍ നിന്നുള്ള ഒരു വൃതിയാനം സൃഷ്ടിക്കലായിരുന്നു. കാല്പനിക തയുടെ സ്വഭാവത്തില്‍ നിന്നും മാറി ക്രൂരമായ കല്പനകളും പരുക്കന്‍ ഭാഷയു മാണ്‌ കാക്കനാടന്‍ തെരഞ്ഞെടുത്തത്‌; അക്രമവാസനയിലൂടെയാണ്‌ “സാക്ഷി” 284 കാല്‍പനികവിരുദ്ധ സ്വഭാവം നേടിയെടുക്കുന്നത്‌ രണ്ടാമത്തെ അക്രമം കഥാപാത്ര ങ്ങളുടെ നേര്‍ക്കാണ്‌. കഥാപാത്രങ്ങളുടെ നേര്‍ക്ക്‌ ഹിംസാത്മകമായ ചിരിയാണ്‌ കാക്കനാടന്‍ നടത്തുന്നത്‌. മൂന്നാമത്തെ അക്രമം വായനക്കാരന്റെ നേര്‍ക്കാണ്‌. വായനക്കാരുടെ ലോലമായ വൈകാരിക ഭാവങ്ങളെ ചതിക്കുകയും അവരുടെ അടിമ സദാചാരബോധത്തെ അവഹേളിക്കുകയും ചെയ്യുന്ന കാക്കനാടന്റെ നില പാട്‌ വായനക്കാരുടെ നേര്‍ക്ക്‌ നടത്തുന്ന അക്രമവാനസയാണ്‌ കാമവതികളായി സ്ത്രീകളെയും പാപം എന്ന നിര്‍വൃതിയില്‍ മുഴുകാന്‍ കൊതിക്കുന്ന മനസ്സുള്ള പുരുഷന്മാരെയും സൃഷ്ടിച്ച്‌ രതിഭാവത്തിന്റെ മുന്തിരിക്കൊയ്ത്ത്‌ നടത്തുന്ന ഈ നോവലിസ്റ്റാണ്‌ സെകസുമായി ബന്ധപ്പെടുത്തി പാപം എന്ന പദം മലയാള നോവ ലില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്‌ *.” ദൈവനിന്ദയുടെ പ്രതീകമായി കാക്കനാടന്‍ എഴുത്തിനെ സമീപിച്ചു. കാക്കനാടന്റെ ഭാഷയിലും ഒരു ലഹരിയുടെ സന്നിവേശം കണ്ടെത്താന്‍ കഴിയും. ചങ്ങമ്പുഴയെപ്പോലെ ഭാഷയുടെ ലഹരിദായകമായ സ്വരത്തിലാണ്‌ കാക്കനാടന്‍ എഴുതുന്നത്‌. വര്‍ണ്ഠലഹരി, മനഗാനലഹരി, ആനന്ദലഹരി, സര ഭൃലഹരി, ഗന്ധലഹരി, കഞ്ചാവ്‌ പൂക്കളുടെ ലഹരി, മരണത്തിന്റെ ലഹരി, പ്രളയ ത്തിന്റെയും സൃഷ്ടിയുടെയും ലഹരി. എന്നിങ്ങനെയള്ള പ്രയോഗങ്ങള്‍ ലഹരി യോടുള്ള വിട്ടുമാറാത്ത ആവേശത്തെ പ്രകടിപ്പിക്കുന്നു., ഈ ലഹരിയില്‍ നോവ ലിന്റെ കാര്‍ക്കശ്യവും സൂക്ഷ്മതയും ഗപകടിപ്പിക്കാന്‍ കഴിയാതെ പോകുന്നു അദ്ദേ ഹത്തിന്‌ നിര്‍മ്മാണവേളയില്‍ ഉറച്ച ധ്യാനം നഷടപ്പെടുന്നു. മനസ്സ്‌ സൃഷ്ടിയില്‍ ഉറപ്പിക്കാന്‍ കഴിയാതെ പോകുന്നു. അപ്പന്റെ അഭി്രായത്തില്‍ ശിഥില സമാധിയി ലാകുന്നു. “ഏഴാം മുദ്രയില്‍ ശിഥില സമാധിയുടെ കാന്തിക വലയത്തില്‍ നിന്നകന്നു നില്‍ക്കാനുള്ള ശ്രമം കാണാം. ഉന്നതമായ വേദപുസ്തക സംസ്കാരത്തില്‍ നിന്നുണ്ടായ ദാര്‍ശനിക ഉണര്‍വാണ്‌ “ഏഴാംമുദ്ര്‌. അപ്പന്റെ അഭിപ്രായത്തില്‍ 285 ഏഴാം മുദ്രയുടെ ഈന്നത്യം മലയാള വിമര്‍ശകര്‍ക്ക്‌ മനസ്സിലായിട്ടില്ല അതിനാ ലാണ്‌ കെ. എം. തരകന്‍ ക്രൈസ്തവ സമുദായത്തിന്റെ കാപട്യത്തെ പൊളിച്ചുകാ ട്ടുന്ന നോവല്‍ എന്ന്‌ ഏഴാം മുഗ്രയെ രേഖപ്പെടുത്തിയത്‌. കെ. എം. തരകന്റെ ഈ അഭിപ്രായത്തെ കെ. പി. അപ്പന്‍ വിലയിരുത്തുന്നത്‌ നോവലിന്‌ നേരെ ഇട്ടുകൊ ടുത്ത മുഷിഞ്ഞ തുണി എന്നാണ്‌. ബൈബിളിലെ വെളിപാട്‌ പുസ്തകത്തിന്റെ (The apocallypse) പുനരാവിഷ്കാരമാണ്‌ ഏഴാംമുദ്ര.” പരമാര്‍ത്ഥം പറഞ്ഞാല്‍ വെളിപാടുപുസ്തകത്തിലെ ദര്‍ശനബോധത്തെ നമ്മുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെടുത്തുന്ന ഒരു ്രവചന പുസ്തകമാണ്‌ “ഏഴാംമുദ്ര്‌. ഏഴാംമുദ്രയിലും കാക്കനാടന്റെ കലാപ്രതിഭയുടെ നിതൃലഹരിയായ ലൈംഗികത ആനന്ദതാണ്ഡവമാടുന്നു. പാപവും ഭക്തിയും കൂടിക്കലര്‍ന്നൊഴു കുന്നത്‌ കാണാം. വവെളിപാട്‌ പുസ്തകപ്രകാരം ഏഴാംമുദ്രയുടെ ഭഞ്ജനം സംഭ വിപ്പാനുള്ളത്‌ വെളിപ്പെടുത്തുന്നതിന്റെ ബാഹ്യമായ അടയാളമാണ്‌. ഈ അറി വിന്റെ ഭദ്രതയില്‍ “ഏഴാംമുദ്ര്‌ എന്ന ധ്വനനശക്തിയുള്ള രൂപകല്പന നോവലിന്റെ പേരായി സ്വീകരിച്ചുകൊണ്ട്‌ നമ്മുടെ സാമൂഹ്യജീവിതത്തിലുണ്ടാകാന്‍ പോകുന്ന ധര്‍മ്മ്ഭംശത്തിന്റെ കാലഘട്ടത്തെക്കുറിച്ചും അതിന്റെ ഭയങ്കര വിനാശത്തെക്കു റിച്ചും ഒരു ആധുനിക വെളിപാടു പുസ്തകം രചിക്കുകയാണ്‌ കാക്കനാടന്‍] എന്ന്‌ കെ. പി. അപ്പന്‍ അഭിപ്രായപ്പെട്ടു. “അപ്പന്റെ വിമര്‍ശന്രപതിഭയുടെ ഒറിജി നാലിറ്റി ഏറ്റവുമധികം ്പകടമാവുന്നത്‌ ഏഴാംമുദ്രയെക്കുറിച്ചുള്ള കണ്ടെത്തലിലാ ണ്‌. ബൈബിളിലെ വെളിപാട്‌ പുസ്തകത്തില്‍ കാണുന്ന ദര്‍ശനത്തിന്റെ കലാപര മായ പുനരാവിഷ്കാരമാണ്‌ എന്നതാണ്‌ കണ്ടെത്തല്‍. ഏഴാംമുദ്രയെന്ന ഗ്രന്ഥനാ മവും ഭാഷയുടെയും കഥാസംഭവങ്ങളുടെയും സവിശേഷതയെ പരിഗണിച്ചു കൊണ്ട്‌ എഴുത്തുകാരന്റെ ഗ്രചോദന കേന്ദ്രം കണ്ടെത്തുന്ന വിമര്‍ശന സമ്മ്രദായം മലയാളത്തില്‍ ആദ്യമായി ആവിഷ്കരിച്ചത്‌ കെ. പി. അപ്പനാണ്‌.” 280 ഏഴാംമുദ്ര ഒരാധുനികവെളിപാട്‌ പുസ്തകമാണ്‌. ഇതിലെ കഥാപാത്ര ങ്ങള്‍, ഗ്രതീകങ്ങളാണ്‌. നദി, കാറ്റ്‌ തുടങ്ങിയവ ശക്തങ്ങളായ പ്രതീകങ്ങളായി മാറുന്നു. ഗ്പതീകങ്ങളിലൂടെയും രൂപകങ്ങളിലൂടെയും ദര്‍ശനത്തെ അവതരിപ്പി ക്കുന്നു. അതുപോലെ സ്വരസവിശേഷതയിലൂടെ മഹാവിനാശത്തെക്കുറിച്ചുളള ബോധം ആവിഷകരിക്കാനും കഴിയുന്നു. ധര്‍മ്മഭ്രംശം സംഭവിച്ച ഈ കാലഘട്ട ത്തിന്റെ വിനാശമെന്നതുപോലെ പുതിയ കാലഘട്ടത്െക്കുറിച്ചുള്ള ര്തീക്ഷയും നോവലില്‍ കണ്ടെത്താന്‍ കഴിയം. അപ്പന്‍ വിലയിരുത്തുന്നത്‌ വാസ്തവത്തില്‍ കാക്കനാടന്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ ഏറിയകാലവും “ഏഴാം മുദ്ര എഴുതാനാണ്‌ ശ്രമിച്ചിരുന്നത്‌. വായനക്കാരനെ വശീകരിക്കുന്ന കലാസൃഷ്ടിയാണ്‌ “അഞ്ജതയുടെ താഴ്വര്‌. സങ്കീര്‍ണ്ണതയാണ്‌ ഇതിന്റെ മുഖമുദ്ര. അപസര്‍പ്പക നോവലിന്റെ അന്ത രീക്ഷം ബോധപൂര്‍വ്വം സൃഷടിച്ച്‌ ദാര്‍ശനിക ഗ്പശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമി ക്കുന്ന കൃതിയാണിത്‌. കുറ്റാന്വേഷണ നോവലിന്റെ അപൂര്‍വ്വസ്വഭാവം പ്രകടിപ്പി ക്കുന്നു. രണ്ട്‌ ദാര്‍ശനിക സിദ്ധികളുടെ യോജിപ്പാണ്‌ ഈ നോവലില്‍. ഒന്ന്‌ അഞ്ജത എന്ന പാപത്തെക്കുറിച്ചുള്ള നോവലിസ്റ്റിന്റെ ബോധം. പാപം അജ്ഞ തയാണ്‌ എന്ന ഒരു ദര്‍ശനത്തിലെത്തിച്ചേരുന്നു “താഴ്വര്‌ മരണവുമായി ബന്ധപ്പെ ടുന്നു. മരണത്തിന്റെ പ്രതീകംപോലെ താഴ്വര ലോകത്തിന്റെ പ്രതീകവുമാണ്‌. ജീവിതത്തെയും മരണത്തെയും്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയെ ഒരു വിഷമ സമസ്യയുടെ രൂപത്തിലാണ്‌ കാക്കനാടന്‍ അവതരിപ്പിച്ചത്‌. ഈ കൃതിയുടെ പേര്‍ അര്‍ത്ഥവത്തായി തീരുന്നത്‌ അങ്ങനെയാണ്‌. ശക്തിപൂജയുമായും താന്ത്രികതയുമായും ഈ കൃതിക്ക്‌ ബന്ധമുണ്ട്‌. ശക്തിപൂജയുടെ മാതൃക നോവലില്‍ ആവിഷകരിക്കുന്ന എഴുത്തുകാരന്‍ പൂജ നിര്‍വൃഹിക്കുന്ന താന്ത്രികനായി മാറുന്നു. രണ്ട്‌ വര്‍ണ്രപതീകങ്ങള്‍ അജ്ഞതയെ 287 സൂചിപ്പിക്കുന്നു. ഒന്ന്‌ ഇരുട്ടും രണ്ട്‌ പച്ചയുമാണത്‌. ഇരുട്ട അജ്ഞതയുടെ പ്രതീ കമാണ്‌ പുതുമ നശിച്ചത്‌. എന്നാല്‍ പച്ച നിറത്തിന്റെ സാന്നിധ്യം പുതിയ അനുഭ വങ്ങളുടെ പുതിയ പർവ്വങ്ങൾ സൃഷ്ടിക്കുന്നുവെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. കാക്കനാടന്റെ ഈ മൂന്ന്‌ നോവലുകളിലൂടെ പ്രധാനമായും അദ്ദേഹം അവ തരിപ്പിക്കുന്നത്‌ നദിയെപ്പോലെ മുന്നോട്ട പോകുന്ന കാലത്തെയും എല്ലാറ്റിനേയും പരിണാമത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മഹാകാലത്തേയുമാണ്‌. ദാര്‍ശനികബോധമുള്ള എഴുത്തുകാരനായ കാക്കനാടന്‍ വൈകാരിക ദയര്‍ബല്യ ങ്ങള്‍ക്ക്‌ അടിപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ ്രാഡചിന്ത പൂര്‍ണ്ണതയിലെത്തു ന്നില്ല ഇത്‌ എഴുത്തുകാരന്റെ പതനമായി വിലയിരുത്തുന്നു. ആധുനികനോവ ലിലെ ദു:ഖകരമായ ഒരവസ്ഥയാണിത്‌. 6.6 മഞ്ഞ്‌ - എം. ടി. വാസുദേവന്‍ നായര്‍ മലയാള നോവല്‍ സാഹിത്യത്തിലും എം. ടി. യുടെ സാഹിത്യജീവിത ത്തിലും ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന നോവലാണ്‌ “മഞ്ഞ്‌. എം. ടി. യുടെ രചനകളെക്കു റിച്ചുള്ള അപ്പന്റെ അഭിപ്രായമിതാണ്‌. തന്റെ കാലഘട്ടത്തിലെ നോവലിനെ ഭരിച്ചി രുന്ന പ്രബല സംസ്കാരത്തില്‍ നിന്ന്‌ മാറിനിന്നുകൊണ്ട്‌ സൃഷ്ടിയിലൂടെ ജീവിത ത്തെക്കുറിച്ചൊരു അവബോധനവീകരണത്തിന്‌ ശ്രമിച്ചു. എം. ടി. ആത്മനിന്ദ, ്രകോപിതമായ അഭിമാനബോധം, ഭദ്രമായ പ്രേമം, അമര്‍ത്തപ്പെട്ട അരിശം എന്നീ വികാരങ്ങളെ, കാല്പനിക കവികള്‍ ചെയ്തതുപോലെ അവയുടെ സാമൂ ഹികമായ ഫലങ്ങള്‍ കണക്കിലെടുക്കാതെ അവതരിപ്പിക്കുന്നത്‌ നാം കാണുന്നു. കാല്പനികമായ ഒരു കാത്തിരിപ്പിന്റെ കഥയല്ല “മഞ്ഞ്‌. മനുഷ്യന്റെ ന്യായ മായ ആവശ്യവും ബാഹ്യലോകത്തിന്റെ ന്യായരഹിതമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ്‌. ““ജോയിസിന്റെ “യുളീസസ്‌ ആദ്യം വായിച്ചപ്പോള്‍ യുങ്‌ വിസ്മയിച്ചു പറഞ്ഞതുപോലെ, ഭീമാകാരമായ ഒരു നാടവിര എന്ന മഞ്ഞ്‌ 288 എന്ന വലിപ്പംകുറഞ്ഞ നോവലിനെ ആരും വിശേഷിപ്പിക്കുകയല്ലെങ്കില്‍ തന്നെയും ആവര്‍ത്തിച്ചുളള വായനയിലൂടെ മാത്രം കണ്ടെത്താന്‍ കഴിയുന്ന സനന്ദര്യം നിറഞ്ഞ കലാസൃഷ്ടിയാണ്‌ മഞ്ഞ്‌.” കാല്പനിക ധ്യാനങ്ങളാണ്‌ എം.ടി. കൃതി കള്‍. “മഞ്ഞിലെ പ്രധാനകഥാപാത്രമായ വിമലയും ബാഹ്യലോകവും തമ്മി ലുള്ള ഏറ്റുമുട്ടല്‍ തത്വചിന്താപരമായ തലങ്ങളിലെത്തുന്നുവെന്നത്‌ ബിംബങ്ങളി ലൂടെ വ്യക്തമാകുന്നുണ്ട്‌. എം. ടി. എന്ന എഴുത്തുകാരനെ അശാന്തിയിലേക്ക്‌ നയിച്ച രണ്ട്‌ ഘടകങ്ങ ളാണ്‌ മൃത്യുദര്‍ശനവും കാലസങ്കല്പവും. കലാസൃഷടികളില്‍ ആത്മകഥാംശം നിറയ്ക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്‌ ഈ മൃത്യുബോധമാണെന്ന്‌ കെ. പി. അപ്പന്‍ വിലയിരുത്തുന്നു. നമ്മുടെ ബോധമനസ്സില്‍ ഭീതി നിറയ്ക്കുന്ന ഒന്നായി മരണത്തെ അവതരിപ്പിക്കുന്നു. മരണം ഒരു അസംബന്ധമാണെന്ന വീക്ഷണവും ആദ്ദേഹം അവതരിപ്പിക്കുന്നുണ്ട. ഈ രണ്ട്‌ അവതരണങ്ങളിലും മരണം നശ്വരതയുടെ തടവറയാണെന്ന ഭീതി ഉളവാക്കുന്നു. മരണം പോലെ കാലദര്‍ശനവും എം.ടി. യെ അലട്ടിയിരുന്നു. ബാഹ്ൃയലോ കത്തില്‍ നിന്ന്‌ ആന്തരിക ലോകത്തിലേയ്ക്കും ആന്തരികലോകത്തില്‍ നിന്ന്‌ ബാഹ്യലോകത്തിലേയ്ക്കും വര്‍ത്തമാനകാലത്തില്‍ നിന്ന്‌ ഭൂതകാലത്തിലേയ്ക്കും ഭൂതകാലത്തില്‍നിന്ന്‌ വര്‍ത്തമാനകാലത്തിലേയ്ക്കുമുള്ള മനസ്സിന്റെ പോക്കുവരവ്‌ പച്ചയായി അവതരിപ്പിക്കുന്നു. വര്‍ത്തമാനകാലത്തെ മരവിപ്പിക്കുന്നത്‌ “മഞ്ഞില്‍ കാണാം. കാലം “മഞ്ഞില്‍” ഡിസൈനിന്റെ ഭാഗമല്ല. ദര്‍ശനബോധം തന്നെ യാണ്‌ “വിമല എന്ന പ്രധാനകഥാപാത്രവും കാലവും ഒന്നുതന്നെയാണ്‌. മഞ്ഞിന്‌ സംഗീതസനന്ദര്യമുണ്ടായത്‌ കാലം പ്രധാനഘടകമായതുകൊണ്ടാണ്‌ മഞ്ഞിലെ ഭാഷ സംഗീതംപോലെതന്നെ ശബ്ദംകൊണ്ട്‌ മൂര്‍ത്തമായിത്തീരുന്ന കാലയളവായി മാറുന്നത്‌ കാണാം. 289 നോവലിന്‌ അഭൌമമായ ഒരു സംഗീതത്തിന്റെ സനന്ദര്യം ഉണ്ടായത്‌ കാലം അതില്‍ നിറഞ്ഞുനില്‍ക്കുന്നതിനാലാണ്‌. നോവലില്‍ ഭാഷ സംഗീതാത്മകമാ ക്കുന്ന കാലബോധത്തില്‍ ലയിച്ചു കിടക്കുന്ന ജീവിതത്തിന്റെ സാന്നിധ്യവും ഭാഷ യുടെ സനന്ദര്യം സൃഷ്ടിക്കുന്ന പ്രശാന്തതയും സമയതീരങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന സംഗീതമായി അനുഭവപ്പെടുന്നു. കലാകാരന്റെ അശാന്തി നിറഞ്ഞ മനസ്സിന്റെയും ദര്‍ശനബോധത്തിന്റെയം ശക്തമായ അടിയൊഴുക്കുക ളുടെ നിദര്‍ശനമാണ്‌ നോവലിലെ ഭാഷയെന്ന്‌ അപ്പന്‍ വിലയിരുത്തുന്നു. എഴു ത്തുകാരന്റെ സ്വകാര്യശാന്തിയുടെ പ്രശ്നമായി മാര്രം കണക്കാക്കിയിരുന്ന മനു ഷ്യാസ്തിത്വത്തിന്റെ സമസ്യകളെ എം. ടി. യെ വിശകലനവിധേയമാക്കുന്നതി ലൂടെ അപ്പന്‍ കലാമാര്‍ഗ്ഗത്തിന്റെ രഹസ്യമാര്‍ഗ്ഗങ്ങളിലേക്കെത്തിക്കുന്നു. അതു വരെ കാല്പനികത മാത്രം വായിച്ചെടുത്ത മഞ്ഞിലെ ജീര്‍ണ്ണിച്ച ഭാവുകത്വത്തിന്‌ ബദലായി നോവലിലെ കാലസങ്കല്പം, ഭാഷയുടെ സവിശേഷത എന്നിവ മനസ്സി ലാക്കുംവിധമുള്ള ഒരു വായനയ്ക്ക്‌ അപ്പന്റെ പഠനം വഴിയൊരുക്കി. 6.7 ദല്‍ഹി - ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു - എം. മുകുന്ദന്‍ നോവല്‍ എന്ന കലയില്‍ വഴിമാറിനടന്ന വ്യക്തിയാണ്‌ എം. മുകുന്ദന്‍. അദ്ദേഹത്തിന്റെ ദല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു ഈ കൃതികളില്‍ “വഴി മാറി നടപ്പ്‌ കാണാന്‍ കഴിയുമെന്ന്‌ കെ. പി. അപ്പന്‍ അഭിപ്രായപ്പെടുന്നു. നോവല്‍, നോവലെന്ന സാഹിതൃരുപത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയാക്കി ഈ രണ്ട്‌ രചനകളെയും മാറ്റുന്നു. യാഥാസ്ഥിതിക നോവല്‍രീതിയുടെ നേര്‍ക്കുള്ള തുറന്നടിച്ച ്രതിഷേധമല്ലായിരുന്നു മുകുന്ദന്‍ ചെയ്തത്‌. സര്‍ഗ്ഗാത്മക മായ ഒരു തരം അമര്‍ത്തിയ പ്രക്ഷുബ്ധതയില്‍ നിന്ന്‌ പുതുമകള്‍ കണ്ടെത്തി. ആധുനികത കുരിശായി മുകുന്ദന്‌ തോന്നിയതിനാലായിരിക്കണം ജനങ്ങളുമായി കൂടുതല്‍ അടുക്കുന്ന നോവലുകളുടെ നിര്‍മ്മാണത്തില്‍ മുഴുകിയത്‌. അപ്പന്റെ 290 അഭിപ്രായത്തില്‍ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, “ദല്‍ഹി” ഈ നോവലുകള്‍ കുരുത്തംകെട്ട കലാസ്ൃഷ്ടികളാണ്‌. ദല്‍ഹി ഒരു ദാര്‍ശനിക കൃതിയല്ല. അസ്തിത്വചിന്തയുടെ സ്വാധീനം ദല്‍ഹിയിലുണ്ട്‌. “അസ്തിത്വം ചിന്താപദ്ധതി എന്ന രീതിയിലല്ല, ജീവിത പരിത സ്ഥിതി എന്ന നിലയിലാണ്‌ ദല്‍ഹിയില്‍ പ്രത്ൃക്ഷമാകുന്നത്‌ “ദല്‍ഹി” മനുഷ്യ നേയും അവന്റെ വികാരങ്ങളേയും സാമാന്യവല്‍ക്കരിച്ച്‌ അവതരിപ്പിക്കുന്നില്ല മനു ഷ്യവ്യക്തിയുടെ പ്രശ്നങ്ങളെ ബലാല്‍ പിടിച്ചെടുത്തി അവതരിപ്പിക്കുന്നു. അങ്ങനെ “ദല്‍ഹി” നിലനില്‍പ്പിന്റെ ലഘൂകരിക്കാനാവാത്ത വിശിഷ്ട വ്യസനത്തെ ഗ്രസിച്ചവതരിപ്പിക്കുന്ന നോവലായിത്തീര്‍ന്നു.”” ദല്‍ഹി എന്ന നോവലില്‍ പ്രശ്ന ങ്ങളുടെ മധ്യത്തിലുള്ള മനുഷ്യനെയാണ്‌ അരവിന്ദനിലൂടെ മുകുന്ദന്‍ അവതരിപ്പി ക്കുന്നത്‌. പ്രശ്നങ്ങളുടെ കുരുക്കില്‍പ്പെട്ട അരവിന്ദന്റെ മനസ്സിനെ അപഗ്രഥി ക്കാനും അയാളുടെ സ്വഭാവത്തിലെ ദാര്‍ശനികവും വൈകാരികവുമായ സങ്കീര്‍ണ്ണ തകളെ തുറന്നു കാണിക്കാനും മുകുന്ദന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ മലയാള നോവലിനെ സംബന്ധിച്ച്‌ പുതുമകള്‍ നിറഞ്ഞതായിരന്നു. മൂല്യങ്ങള്‍ തലകീ ഴായി മറിഞ്ഞ കഥാപാത്രങ്ങള്‍ മുകുന്ദന്റെ കൃതികളില്‍ കാണാം. വെര്‍ജീനിയവുള്‍ഫിന്റെയും ലോറന്‍സ്‌ ഡ്യൂറലിന്റെയും കഥാപാത്രങ്ങളുമായി മുകുന്ദന്റെ കഥാപാത്രങ്ങള്‍ക്ക്‌ സാമ്യം ഉണ്ടെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ബിംബങ്ങള്‍ അബോധതലത്തില്‍ സത്താപരമായ ഭയാശങ്കകള്‍ ഉണ്ടാക്കു ന്നു. സര്‍പ്പം, പാമ്പ്‌ എന്നിവ സ്വപ്നത്തില്‍ രൂപപ്പെട്ട സര്‍പ്പബിംബമായി മാറുന്നു. ഇവ പിന്നീട്‌ ചിത്രകലയുമായി അടുത്ത ബന്ധം വായനയിലേക്െെത്തിക്കുന്നു. ചിത്രാത്മകമായ ഭാഷ ഉപയോഗിച്ച്‌ അവ ദൃശ്യബിംബമായി മാറുന്നു. ഈ ചിത്ര ങ്ങളുടെ ഭാഷ നോവലില്‍ ഒരു പുതുമ സൃഷ്ടിക്കുന്നതിന്‌ സഹായിച്ചു. 291 അസ്തിത്വചിന്തയില്‍ അന്യവല്‍ക്കരണം തന്നില്‍നിന്ന്‌ തന്നെയള്ള പിരി ഞ്ഞുനില്‍ക്കലാണ്‌. അന്യവല്‍ക്കരണം ഏകാന്തതയാണ്‌. ഈ എകാന്തത “ഹരി ദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ രമേശനില്‍ കാണാം. എക്‌സിസ്റ്റന്‍ഷ്യലിസത്തിന്റെ സ്വാധീനം മുകുന്ദനില്‍ അണഞ്ഞുതുടങ്ങുന്നത്‌ ഈ കൃതിയിലൂടെയാണ്‌. വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ കഴിയാത്ത ജീവിതം കഥാ പാത്രം അറിയുന്നു. അതിന്റെ ദുരന്താവസ്ഥകള്‍ മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്‌ മുകുന്ദന്‍ എകസിസ്റ്റന്‍ഷ്യലിസത്തില്‍ നിന്ന്‌ വഴുതിമാറാന്‍ ഇത്‌ കാരണമാകുന്നു. മുകുന്ദന്റെ രചനയില്‍ ചിത്രം കാണുന്ന ഒരു പ്രതീതി കണ്ടെത്താന്‍ കഴി യും. ദൃശ്യവായനയുടെ സാധ്യതകള്‍ വളരെയധികം ഉപയോഗിക്കുന്നു. ഇതിന്‌ അപ്പന്‍ കണ്ടെത്തുന്ന ന്യായം മുകുന്ദന്‍ ചിത്രകാരനായതിനാലാവണമെന്ന താണ്‌. ദല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു. ഈ കൃതികള്‍ വായിച്ച്‌ മനസ്സിലാക്കു കയല്ല വായിച്ച്‌ കാണുകയാണ്‌ ചെയ്യുന്നത്‌. വഭാഷയുടെ റിഥത്തേയും ചിത്രകല യിലെ ദൃശ്യസ്വഭാവത്തേയും സമന്വയിപ്പിക്കുക വഴി തന്റെ ചിത്രങ്ങള്‍ ദൃശ്യസംഗീ തമെന്ന നിലയിലാണ്‌ ആന്വദിക്കേണ്ടതെന്ന്‌ പ്രഖ്യാപിച്ച പാള്‍ഗോഗിയുടെ ചിത്ര കലാസങ്കല്പത്തോട്‌ നോവലിനെ അടുപ്പിക്കുകയാണ്‌ മുകുന്ദന്‍ ചെയ്യുന്നത്‌. ഈ ആഭിമുഖ്യം കൊണ്ടാണ്‌ മുകുന്ദന്റെ കൈയില്‍ നോവല്‍ മനത്തിന്റെ കല യായ ചിത്രകലയെ കാംക്ഷിച്ചുകൊണ്ട്‌ നില്‍ക്കുന്ന സാഹിത്യരൂപമായി മാറിയത്‌. നൂുലാമാലകളില്‍നിന്ന്‌ ഒഴിഞ്ഞുമാറി വര്‍ത്തമാനകാലത്തെയാണ്‌ മുകുന്ദന്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ സങ്കീര്‍ണ്ണമായ ഒരവസ്ഥയില്‍നിന്ന്‌ രക്ഷപ്പെടാനുള്ള മുകുന്ദന്റെ വൈദഗ്ധ്യത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അതിനാല്‍ കഥാപാത്ര ങ്ങള്‍ എല്ലായ്പ്പോഴും വര്‍ത്തമാനകാലത്തില്‍ നീങ്ങി നില്‍ക്കുന്നു; അവര്‍ മരി യ്ക്കാത്ത സമയത്തിലാണ്‌. “മുകുന്ദന്റെ വിവരണ കലാതന്ത്രങ്ങള്‍ ഭൂതകാല ത്തിന്റെ സാന്നിധ്യം അനുഭവപ്പെടുത്തി തരുന്ന കാര്യത്തില്‍ പരാജയപ്പെടുന്നു. അതുകൊണ്ട്‌ ഒരു ആല്‍ബം പിറകോട്ട്‌ മറിച്ചു നോക്കുന്ന ര്രതീതി മാത്രമേ വായ 292 നക്കാരന്‌ ഉണ്ടാകുന്നുള്ളു. ഒരെഴുത്തുകാരന്റെ കലാദര്‍ശനം സജീവമാണെങ്കില്‍ അയാളുടെ കലാസൃഷ്ടികളില്‍ കാലത്തിന്റെ ബിംബങ്ങളും പ്രതീകങ്ങളും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടും” എന്നഭിപ്രായമാണ്‌ കെ. പി. അപ്പന്‍ (Slo flo ന്നത്‌. നോവലിന്റെ വഴിയില്‍ ആധുനികരുടെ പാതയില്‍ നിന്ന്‌ മാറിസഞ്ചരിച്ചു മുകുന്ദന്‍ എന്നാണ്‌ അപ്പന്‍ കണ്ടെത്തുന്നത്‌. അതിനാലാണ്‌ മുകുന്ദന്റെ കൃതികള്‍ ്രിയങ്കരങ്ങളായത്‌. മുകുന്ദനെ കൂടുതല്‍ ചര്‍ച്ചചെയ്തതും അതിനാലാണ്‌. 6.8 പാണ്ഡവപുരം - സേതു സേതുവിന്റെ “പാണ്ഡവപുരം” എന്ന നോവലിന്റെ അസ്ഥിയും മാംസവും കണ്ടെത്താനുള്ള ശ്രമമാണ്‌ കെ. പി, അപ്പന്‍ നടത്തുന്നത്‌. ഈ നോവലിലെ “ദേവി” എന്ന കഥാപാത്രം ബഹുഭര്‍തൃത്വം അനുഭവിക്കുന്ന സ്ത്രീയായിട്ടാണ്‌ അപ്പന്‍ കാണുന്നത്‌. ബഹുഭര്‍തൃത്വം സൃഷ്ടിക്കുന്ന ഗ്രശ്നങ്ങള്‍ കെ. പി. അപ്പന്‍ നരവംശശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. നോവലിസ്റ്റ്‌ ഉദ്ദേശിച്ചതും സ്ത്രീയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ്‌. രൂപക ലല്‍്പനയുടെ അനുബന്ധം ആണെന്ന്‌ തോന്നുമെങ്കിലും വലിയ യാഥാര്‍ത്ഥ്യമാണ്‌ ആവിഷ്കരിച്ചത്‌. ചരിത്രം പരിശോധിച്ചാല്‍ ഇത്‌ കണ്ടെത്താന്‍ കഴിയും. സേതു ചരിത്രത്തിന്റെ ശ്രോതാവും സാക്ഷിയുമായി മാറുന്നു. പാണ്ഡവപുര ത്തില്‍ ഒരു കലാകാരന്‍ ഇണങ്ങുന്ന രീതിയില്‍ ബഹുഭര്‍തൃത്വത്തെക്കുറിച്ചുള്ള സ്ത്രീയുടെ ആധികള്‍ വിശ്രമാവസ്ഥയിലാണ്‌ അവതരിപ്പിക്കുന്നത്‌. നിയന്ത്രണമി ല്ലാത്ത ലൈംഗികബന്ധവും പിതൃത്വത്തെപ്പറ്റിയുള്ള അജ്ഞതയും ബഹുഭര്‍ത്തൃയ ത്വത്തിന്റെ ഫലങ്ങളാണെന്നും അമ്മയ്ക്ക്‌ കൂടുതല്‍ ഡ്രാധാന്യമുള്ള സാമൂഹ്യഘ ടന രൂപപ്പെടാന്‍ കാരണമായെന്ന്‌ നരവംശശാസ്ത്രജ്ഞനായ മോര്‍ഗണ്‍ അഭിപ്രാ യപ്പെടുന്നത്‌ കെ. പി. അപ്പന്‍ എടുത്ത്‌ കാണിക്കുന്നു. സ്ത്രീയുടെ ഈ അവസ്ഥ 293 ബാഹ്യമായി മാര്രം ഏകഭര്‍തൃ്രവതത്തിലേക്ക്‌ നീങ്ങിയതായാണ്‌ സൂചിപ്പിക്കുന്ന ത്‌. നോവലിലെ പ്രാചീനതയും നാഗരികതയും തമ്മിലുളള കൂട്ടിമുട്ടലിനേയും കാലസാന്നിധ്യത്തേയും വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. ചരിത്രത്തില്‍ ബഹുഭര്‍തൃത്വം വഹിക്കുന്ന സ്ത്രീ നാഗരികത അവളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഏകഭര്‍ത്ത്യരവതത്തിലേക്ക്‌ വരുന്നു. എന്നാലും ബഹുഭര്‍ത്തൃത്വത്തോടുള്ള സ്ത്രീയുടെ ആഭിമുഖ്യമാണ്‌ “ജാരന്‍ എന്ന സങ്ക ല്പം. “ജാരന്‍” എന്ന പദത്തിന്‌ കൂട്ട്‌ ഭര്‍ത്താവ്‌ എന്നര്‍ത്ഥം. നാഗരികതയില്‍ എത്തുമ്പോള്‍ ഈ ബന്ധം രഹസ്യമായിത്തീരുന്നു. അപ്പന്റെ അഭിഗ്രായത്തില്‍ ജാരനെ കാത്തിരിക്കുന്ന ദേവി ഈ മാനസികാവസ്ഥയുടെ ചിഹമാണ്‌. റ്‌നോവ ലിന്റെ അവസാനം ഈ കാത്തിരിപ്പ്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്‌ സേതുക ല്പന ചെയ്തിട്ടുള്ളത്‌. ആ അവസാനിക്കാത്ത കാത്തിരിപ്പ്‌ കല്പന ചെയ്തു കൊണ്ട്‌ ബഹുഭര്‍ത്തൃത്വം സ്ത്രീയുടെ അസ്വസ്ഥമായ പാരമ്പര്യമാണെന്നും ഈ അസ്വസ്ഥമായ പാരമ്പര്യത്തില്‍ നിന്ന്‌ അവള്‍ക്ക്‌ മോചനമില്ലെന്നുമാണ്‌ നോവ ലിസ്റ്റ്‌ ധ്വനിപ്പിക്കുന്നത്‌.”” പാലമരം, പാലപ്പൂവിന്റെ മണം, കാവ്‌ എന്നീ ഭൂതകാല അടയാളങ്ങളും സ്യൂട്ടകെയ്സ്‌, ടാകസി തുടങ്ങിയ ചിഹങ്ങളും നോവലില്‍ ഒന്നിട വിട്ട കടന്നുവരുന്നുണ്ട്‌. പാണ്ഡവപുരം ഒരു തരം പരിഭ്രാന്തി നമ്മുടെ ബോധത്തില്‍ നിക്ഷേപിക്ക ന്നു. ഒരു ഫാന്റസിയുടെ പരിവേഷം ഈ നോവലിനുണ്ട്‌. ചരിത്രവും ഫാന്റ സിയും ഒന്നിച്ച്‌ ചേര്‍ന്ന്‌ ഒരു വ്രതിഭാപ്രപഞ്ചം സൃഷടിക്കുന്നു. ഫാന്റസി യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള പാലായനമല്ല. യാഥാര്‍ത്ഥത്തില്‍ നിന്നുണ്ടാകുന്ന വിള്ളലാണ്‌. “സേതുവിന്റെ ഭാഷ ഇവിടെ സ്വപ്നാടനത്തിന്റെയും തീര്വനിസ്സഹാ യതയുടേയും ഹിമച്ഛായകള്‍ സൃഷടിക്കുന്നില്ല. എന്നാല്‍ ഈ കുറവിനെ നികത്തി ക്കൊണ്ട്‌ ദേവിയുടെ ഇളകിമറിയുന്ന ബോധത്തിന്റെ കണ്ണാടിയെന്നവണ്ണം 294 കാലത്തെ വിശ്രാമകമായൊരു അനുഭവമാക്കി മാറ്റാന്‍ സേതു ശ്രമിക്കുന്നത്‌ കാണാം.” രണ്ടുതരം കാലത്തിന്റെ സാന്നിധ്യം നോവലില്‍ കാണാം. ജ്യോതിശാ സ്ത്രപരമായ പ്രാഥമിക കാലവും മിഥ്യയായി അനുഭവപ്പെടുന്ന ഭൂതകാലവും, ദേവി ഉള്‍പ്പെടെയുള്ള നോവലിലെ കഥാപാത്രങ്ങള്‍ ഈ രണ്ട്‌ കാലങ്ങളിലും ജീവിക്കുന്നവരാണ്‌. ഇല്ലാത്ത ഭൂതകാലവും പ്രാഥമികകാലവും തമ്മിലുള്ള ഉരസ ലാണ്‌ “പാണ്ഡവപുര്‌ ത്തിന്റെ വിശ്രാമക സ്വഭാവത്തിന്‌ കാരണമാകുന്നത്‌. നോവലിനെ സ്വാധീനിക്കുന്ന മറ്റൊരു ്രധാന ഘടകമാണ്‌ ബിംബകല്പന. നോവലിലാകെ വ്യാപിച്ചുകിടക്കുന്ന മഞ്ഞ നിറം പ്രധാന ബിംബമായി മാറുന്നു. മഞ്ഞപ്പൂക്കള്‍, മഞ്ഞഭിത്തികള്‍, മഞ്ഞപ്പുക, മഞ്ഞക്കെട്ടിടങ്ങള്‍, മഞ്ഞച്ചായമടിച്ച മേല്‍ക്കൂര, മഞ്ഞപ്പുക മേഘപടലം പോലെ തുങ്ങിനിന്നു. മഞ്ഞപ്പുക ചെകു ത്താനെപോലെ വായ്‌ പിളര്‍ന്നു എന്നിങ്ങനെയള്ള വര്‍ണ്ബിംബത്തിന്‌ വ്യത്യസ്ത അര്‍ത്ഥങ്ങളാണ്‌ നോവലിലുള്ളത്‌. മഞ്ഞ വിരക്തിയുടെയും നിര്‍ഭാഗ്യത്തിന്റെയും ചിഹമാണ്‌ സ്ത്രീയുടെ കാര്യത്തില്‍. അത്‌ ലൈംഗിക അസ്ഥിരതയുടെയും പര പുരുഷരതിയുടേയും അടയാളമാണെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ണ്ണ ബിംബങ്ങള്‍ പരപുരുഷരതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ബഹു ഭര്‍ത്തൃത്വം എന്ന ആശയത്തിന്റെ പരോക്ഷ ചിഹങ്ങളായി മാറുന്നു. അതുപോ ലെതന്നെ നോവലില്‍ ആവര്‍ത്തിക്കുന്ന “പത്തി” എന്ന ബിംബ പുരുഷലിംഗ്രപതീ കമായ ഈ പത്തിയും ബഹുഭര്‍ത്തൃത്വസങ്കല്പത്തിന്‌ ആധാരമാകുന്നു. അഗ്നി ബിംബങ്ങള്‍ നോവലില്‍ രതിഭാവത്തിന്റെ കത്തിപ്പടരലാവുന്നു. അഗ്നികാമ ത്തിന്റെ മാര്രം അടയാളമല്ല. അഗ്നി ആത്മീയ പുനര്‍ജന്മത്തിന്റെയും കാമത്തി ന്റെയും ബിംബമാണ്‌. ആ നിലയ്ക്ക്‌ നോവലിലെ അഗ്നിയായി പ്രതൃക്ഷപ്പെടുന്ന ദേവി ബഹുഭര്‍ത്തൃത്വം അനുഭവിച്ച ആദിസ്ത്രീയുടെ പുനര്‍ജന്മമായി മാറുന്നു. സൂക്ഷ്മമായി അപ്ര്രഥിച്ചാല്‍ മഞ്ഞ, പത്തി, അഗ്നി ഈ സവിശേഷബിംബങ്ങള്‍ 295 ബഹുഭര്‍ത്തൃത്വം എന്ന ആശയുമായി ചേര്‍ന്ന്‌ സൃഷ്ടിവ്യവസ്ഥയുടെ സജീവ ഘടകങ്ങളായി മാറുന്നു. “ദേവി എന്ന കഥാപാത്രം സാംസ്കാരിക നരവംശശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങളുടെയും മന:ശാസ്ത്രപരമായ നീതികളുടെയും സഹായത്തോടെ നിര്‍വച്ചിക്കപ്പെടേണ്ട ്രശ്നവനിതയാണ്‌. ആ രീതിയില്‍ അല്ല ആസ്വദിക്കേണ്ടത്‌, കലാകാരന്റെ കാഴ്ച്ച എന്ന നിലയിലാണ്‌ ആസ്വദിക്കേണ്ടത്‌. കലാകാരന്റെ സ്വപ്നസദ്ൃശമായ കാഴ്ച്ച പാരമ്പര്യത്തിലേക്കെത്തുകയും ഇപ്പോള്‍ കാണാന്‍ കഴിയാത്ത സാംസ്കാരികശക്തികള്‍ (ബഹുൂഭര്‍ത്തൃത്വം) സൃഷ്ടിച്ച സൂചകമാണ്‌ ദേവി എന്ന യാഥാര്‍ത്ഥ്യവും വായനക്കാരന്‍ തിരിച്ചറിയുകയും ചെയ്യും എന്ന്‌ അപ്പന്‍ വിലയിരുത്തുന്നു. 6.9 സ്മാരകശിലകള്‍ - മരുന്ന്‌ - പുനത്തില്‍ കുഞ്ഞബ്ദുളള റിയലിസത്തിന്റെ ശക്തമായ സാന്നിധ്യം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളിലുണ്ട്‌. തന്റേതായ രീതിയില്‍ റിയലിസത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ്‌ സ്മാരകശിലയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ചെയ്തത്‌. നോവല്‍ എന്ന സാഹിതൃരൂപത്തെക്കുറിച്ചു കുഞ്ഞബ്ദുള്ളയുടെ കാഴ്ച്ചപ്പാട്‌ അപ്പന്‍ വിവരി ക്കുന്നു ““തര്‍ക്കവിചാരത്തിന്‌ അപ്പുറം നില്‍ക്കുന്ന ആന്തരിക പ്രത്യക്ഷത്തിന്റേയും സനന്ദര്യബോധപരമായി ഉപകരണങ്ങളുടെയും സഹായത്തോടെ നോവലിസ്റ്റ്‌ റിയ ലിസത്തെ പുതിയരീതിയില്‍ നിര്‍വച്ചിച്ചുകൊണ്ടിരിക്കണം.” സ്മാരകശിലകളില്‍ റിയലിസം മിത്തിന്റെ തലത്തിലേയ്ക്കോ വികസിപ്പിച്ചെടുത്ത ഐതിഹൃത്തിന്റെ തലത്തിലേയ്ക്കോ ഉയരുന്നത്‌ കാണാം. സ്വന്തം വേരുകള്‍ ഉന്മത്തമായി തേടുന്ന കലാകാരനായി സ്മാരകശിലകളില്‍ നോവലിസ്റ്റ്‌ മാറുമ്പോള്‍ “മരുന്ന്‌ എന്ന കൃതിയില്‍ ഒരു ചികിത്സാലയ സാഹിത്യം ആരംഭിക്കുകയാണ്‌. ഇത്‌ റിയലിസ ത്തിന്റെ പുനര്‍നിര്‍വ്ൃചനമാണ്‌. 296 “മരുന്നില്‍' അതിവാസ്തവികതയുടെ ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയും. നോവലിലെ മിക്കവാറും സംഭവങ്ങളെല്ലാം പ്രകൃത്യാതീത ശക്തിയുടെയും അതി വാസ്തവികതയുടെയും സം€്രമിക്കുന്ന നീതികള്‍കൊണ്ടാണ്‌ അണിയിച്ചൊരുക്കി യത്‌. സാധാരണ യുക്തിചിന്തയ്ക്കും ഭതികലോകത്തിനപ്പുറത്തേയ്ക്ക്‌ എവി ടെയോ എത്തിനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തെ നിര്‍വ്വചിക്കാന്‍ കുഞ്ഞബ്ദുള്ള ശ്രമി ക്കുന്നുവെന്ന്‌ അപ്പന്‍ വിലയിരുത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ അവസ്ഥകള്‍ കലാ കാരന്റെ അന്വേഷണത്തിന്‌ വിധേയമാണെന്നും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കലാകാരന്റെ ആവിഷ്കാരം തര്‍ക്കവിചാരത്തിന്‌ അതീതമാണെന്നും കുഞ്ഞ ബ്ദുള്ളയുടെ കൃതികള്‍ ഓര്‍മ്മപ്പെടുത്തുന്നു. ആധുനിക മലയാളനോവലുകളെക്കുറിച്ചുളള വിലയിരുത്തലില്‍ പാരമ്പ ര്യത്തെ പുതുക്കിപണിയാനുള്ള ശ്രമങ്ങള്‍ കാണാനാകുന്നു. അപ്പന്റെ അഭിഗ്രായ ത്തില്‍ ആധുനികര്‍ പാരമ്പര്യത്തിന്റെ ആശയങ്ങളെ തള്ളിക്കളയാതെ രൂപങ്ങളെ പുതുക്കി പണിയുകയാണ്‌ ചെയ്തത്‌. പാശ്ചവാത്യസാഹിത്യത്തിന്റെ സ്വാധീനം മല യാള സാഹിത്യത്തില്‍ കടന്നുവന്നെങ്കിലും മലയാളത്തനിമയ്ക്ക്‌ കൈമോശം സംഭ വിക്കാതെ ആവിഷ്കരിക്കാന്‍ കഴിഞ്ഞത്‌ നേട്ടമാണ്‌. സമീപഭൂതകാലത്തിനപ്പുറ ത്തേക്ക്‌ പോയി ആധുനികമനസ്സ്‌ പഴമയെ സംരക്ഷിക്കുന്നതിന്‌ ഉദാഹരണങ്ങ ളാണ്‌ എം. ടി, വി. കെ. എന്‍., ഒ. വി. വിജയന്‍ എന്നിവരുടെ കൃതികള്‍. ആധു നിക നോവല്‍ നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്‌. 6.10 ആധുനിക കഥാസാഹിത്യം എഴുതുക എന്നു പറഞ്ഞാല്‍ പുതിയതായ ഒന്ന്‌ സൃഷ്ടിക്കുക എന്നര്‍ത്ഥ മാണുള്ളത്‌. ആധുനിക കഥാസാഹിത്യം പൂര്‍ണ്ണതയുടെ ലോകമല്ല. കഥ ജീവിത ത്തിന്റെ ചെറിയ ലോകചിത്രമാണ്‌. അല്ലെങ്കില്‍ ചെറിയ അനുഭവലോകമാണ്‌. സനന്ദര്യബോധം സാംസ്കാരികനിമിഷങ്ങള്‍ എന്നിങ്ങനെയെല്ലാം അനുഭവചിത്ര ങ്ങളായി ആദ്യം രുപപ്പെടുന്നത്‌ കഥയിലാണ്‌. “അനുഭവങ്ങള്‍ നിര്‍മ്മിക്കാനുള്ള 297 എഴുത്തുകാരന്റെ പ്രാഥമികവും അങ്ങേയറ്റം സ്വാഭാവികവുമായ മാര്‍ഗ്ഗം ഇപ്പോഴും കഥതന്നെയാണ്‌.” ചെറുകഥയെ വിശകലനം ചെയ്യുന്ന അപ്പന്റെ കൃതികളില്‍ ്രധാനപ്പെട്ടവ മലയാള ഭാവനമൂല്യങ്ങളും സംഘര്‍ഷങ്ങളും, കഥ ആഖ്യാനവും അനുഭവസത്തയം, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും (ഒരു ഭാഗം) ഇവയ്ക്ക്‌ പുറമെ കലഹവും വിശ്വാസവും എന്ന ഗ്രന്ഥത്തില്‍ വിമര്‍ശനാത്മക സമീപനവും കാണാന്‍ കഴിയും. എല്ലാ കാലത്തെയും കഥകള്‍ സ്വന്തമായ കരുത്തുകൊണ്ട്‌ സ്വന്തമായ അസ്തിത്വത്തിലേക്ക്‌ എത്തുന്നു. നോവലിന്റെ വെല്ലുവിളികള്‍ കഥ നേരിടുന്നു ണ്ട്‌. എന്നാല്‍ ആ വെല്ലുവിളികളെ അതിജീവിക്കാന്‍ കഥാലോകത്തിന്‌ കഴിയുന്നു വെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. നോവല്‍ സാഹിത്യത്തിലെ ്രവണതകളെ വിലയി രുത്താന്‍ ഒന്നോരണ്ടോ കൃതി പരിശോധിച്ചാല്‍ കഴിയും. എന്നാല്‍ കഥയില്‍ അത്തരം സമീപനം ഫലം കണ്ടെന്നുവരില്ല. അതിന്‌ കാരണമായി കണ്ടെത്തു ന്നത്‌ കഥാകൃത്തിന്റെ നിലപാടുകള്‍ ഒറ്റകൃതിയിലൂടെ പുര്‍ണ്ണമാകണമെന്നില്ല എന്നതാണ്‌. വ്യക്തിയുടെ നിരവധിയായ കഥകളില്‍ നിന്നും സവിശേഷമായ ഒന്നിനെ കണ്ടെത്തി ആ സാഹിത്യകാരന്റെ ആഖ്യാനതന്ത്രം വിശദീകരിക്കുക എന്നത്‌ ഏറെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയാണ്‌. അതിനെക്കുറിച്ച്‌, അപ്പന്‍ പറ യുന്നു "തകഴിയുടെ “വെള്ളപ്പൊക്കത്തില്‍ നിന്ന്‌ എം. മുകുന്ദന്റെ “ഫോട്ടോ'യി ലേക്കുള്ള ദൂരം ഒരുപാടാണ്‌. എസ്‌. കെ. പൊറ്റക്കാടിന്റെ “നിശാഗന്ധി യില്‍ നിന്നും സക്കറിയയുടെ ‘ഒരു ദിവസത്തെ ജോലി” എന്ന ആഖ്യാനത്തിലേക്കുള്ള കാലദൂരം അമ്പരപ്പിക്കുന്നതാണ്‌ ൦.” കഥാപഠനവുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. “എട്ടുകാലി” എന്ന ഒ. വി. വിജയന്റെ കഥയെ വിശകലനം ചെയ്യുന്ന വേളയില്‍, വിജയന്‍ രചിച്ച “പുതിയ രതി രഹസ്യമാണ്‌ ഈ കഥ എന്ന്‌ അപ്പന്‍ അഭിപ്രായ 298 പ്പെടുന്നു. സെക്സിന്റെ അപരിചിതമേഖലയെ കഥ അനാവരണം ചെയ്യുന്നു. എട്ടുകാലിയില്‍ “ലൈംഗികത്‌ സാത്വികരുപത്തിലല്ല താമസരൂപത്തിലാണ്‌ ര്രതൃക്ഷപ്പെടുന്നത്‌. പാപബോധത്തിന്റെ സ്പര്‍ശമില്ലാത്ത ഹിംസ്രപവണതയു ളള, ലൈംഗികസ്വാതന്ത്രയത്തെ വെളിപ്പെടുത്തുന്ന സാഡിക്കിന്റെയും മസോക്കി ന്റെയും രതിഭാവന ഇതില്‍ ദര്‍ശിക്കാം. “എട്ടുകാലി എന്ന കഥ ലൈംഗികതയെ ഒരു വൃത്തികെട്ട കൊച്ചുരഹസ്യമെന്ന നിലയില്‍ അവതരിപ്പിക്കുന്ന അശ്ലീലകഥയ ല്ല. ദുരന്തരതിയുടെ ആവരണങ്ങള്‍ നീക്കി കാണിക്കുന്ന കഥയാണ്‌.” കാമം യാന്ത്രികമായ ്രവര്‍ത്തനമല്ല. സ്ത്രീ - പുരുഷബന്ധം എന്ന നിലയില്‍ വൈകാ രിക അനുഭവമാണ്‌. ഈ ലൈംഗികത സനന്ദര്യത്തിന്റെ ഭാഗമാണ്‌. സനന്ദര്യ ത്തിന്റെ ഭാഗമെന്ന നിലയില്‍ വര്‍ണ്ണിക്കപ്പെടുന്ന കാമം അശ്ലീലമല്ല. കെ. പി. അപ്പന്റെ അഭിപ്രായത്തില്‍ സാഹിത്യകലയുടെ ലക്ഷ്യം നിലവി ലുള്ള സംസ്കാരത്തിന്റെയും യുക്തിയുടെയും മറുപുറം അന്വേഷിക്കലാണ്‌. ധര്‍മ്മവിരുദ്ധമായ കാമം കലാവിരുദ്ധമായ ഒന്നല്ല. തിന്മയും സാഹിതൃത്തില്‍ ്രശ്നമായി വരേണ്ടതാണ്‌, റബ്രേഗ്രിയയുടെ ആശയവുമായി ഇതിനെ ബന്ധിപ്പി ക്കുന്നു. ലൈംഗികതയെ അതിന്റെ എല്ലാ തീ്വതയോടും കൂടി അവതരിപ്പിക്കുന്ന കൃതികള്‍ മാനസികമായ ആരോഗ്യത്തിന്‌ വഴിതെളിക്കുമെന്ന്‌ അദ്ദേഹം അഭിപ്രാ യപ്പെടുന്നു. ഇത്തരം കഥകള്‍ ധര്‍മ്മവിരുദ്ധമായ കാമത്തെ അതിന്റെ ശുദ്ധരൂപ ത്തില്‍ അനുഭവിക്കാത്തവര്‍ക്ക്‌ അത്‌ നേരിട്ട്‌ നല്‍കുന്നു. പത്മനാഭന്റെ ഗയരിയെ അപ്പന്‍ കാണുന്നത്‌ “്രണയത്തിന്റെ അധരസി ന്ദൂരം കൊണ്ടെഴുതിയ കഥ്‌ എന്നാണ്‌. സാംസ്‌കാരിക വ്യവസായത്തിന്റെ ഉത്പ ന്നമല്ല കഥ എന്ന വിശ്വാസത്തിന്റെ വക്താവാണ്‌ പത്മനാഭന്‍. സ്നേഹത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‌ അന്വേഷിക്കുന്ന പത്മനാഭന്‍. സ്നേഹത്തെ മിഥ്യ യില്‍ നിന്ന്‌ മോചിപ്പിച്ച്‌ സ്ത്രീപുരുഷബന്ധത്തിന്റെ പവിത്രത ആവിഷക്കരിക്കാന്‍ 299 ശ്രമിക്കുന്നു. കുലീനമായ ഒരന്തരീക്ഷം കഥകളില്‍ ഉണ്ടാകുന്നു. അങ്ങനെ പത്മ നാഭന്‍ ആശാന്റെ കാവ്യസംസ്കാരത്തില്‍ ജീവിക്കുന്നുവെന്ന്‌ പറയാം. ഈ കഥ യില്‍ മരണചിന്ത പ്രകടമായി കാണാം. ഇത്‌ ദാര്‍ശനികതലത്തിലേക്ക്‌ കഥയെ ഉയര്‍ത്തുകയും കാല്പനികതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യുന്നു. വി. കെ. എന്നിന്റെ “ലഞ്ച്‌ ചിരിയുടെ ചുറ്റിക്പയോഗമാണ്‌ എന്ന്‌ വിശേ ഷിപ്പിക്കുന്നു. പുതിയൊരു ആനന്ദവാദമാണ്‌ ലഞ്ചില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്‌. എം. ടി. യുടെ ബന്ധനം എന്ന കൃതിയില്‍ കഥാകാരന്റെ ഉള്ളിലെ പീഡിതസത്ത യെയാണ്‌ കാണാന്‍ കഴിയുന്നത്‌. എം. ടി. ആധുനിക മനുഷ്യന്റെ വിഷമാവസ്ഥ കള്‍ കാണാന്‍ ശ്രമിക്കുന്നതോടൊപ്പം ആത്മീയമായൊരു തപശ്ചര്യകാത്തു സൂക്ഷിക്കാനും ശ്രമിക്കുന്നു. മനുഷ്യനെ ചതുരംഗകരുവാക്കുകയാണ്‌ എന്ന ചോദ്യം ഗ്രശ്‌ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എല്ലാ എഴുത്തുകാരെയും അലട്ടുന്നുണ്ട്‌. മാധവിക്കുട്ടിയുടെ “ചതുരംഗം” എന്ന കഥയിലും ഇത്‌ ഉന്നയിക്ക പ്പെടുന്നുണ്ട്‌. ആത്മനിഷ്ഠ യാഥാര്‍ത്ഥ്യത്തെ വസ്തുനിഷാഠമായി കാണുന്ന എഴുത്തുകാ രനാണ്‌ കോവിലന്‍. കോവിലന്റെ “ശംഖ്‌ എന്ന കഥ വിചിത്രമായ രീതിയില്‍ സന്നിവേശിപ്പിച്ച സൃഷ്ടിയാണ്‌. മുകുന്ദന്റെ “മുണ്ഡനം ചെയ്യപ്പെട്ട ജീവിതം” എന്ന കഥ ഒരേസമയം ദു:സ്വപ്നവും ്രഹസനവുമാണ്‌ ദു:സ്വപ്നത്തെപ്പോലെ ഭയപ്പെടുത്തുകയും പ്രഹസനത്തിന്റെ പ്രതീതി ഉളവാക്കുകയും ചെയ്യുന്നു. പട്ടത്തുവിള കരുണാകരന്റെ തീവ്വവാദകഥകളെ ചരി്രത്തിന്റെ സനന്ദര്യമുള്ള പ്രേരകശക്തിയായി കാണുന്നു. പട്ടത്തുവിളയുടെ കഥകള്‍ വിപ്ലവത്തിന്റെ ഭാഷ യില്‍ പൊതിഞ്ഞ അരാജകവാദമായി മാറുന്നുണ്ട്‌. പട്ടത്തുവിള തീര്വവാദ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നതിലൂടെ ആധുനികത ഉയര്‍ത്തിപ്പിടിച്ച മനുഷ്യന്റെ ഏകാന്തതയെ കീഴടക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ അപ്പന്‍ അഭിപ്രായപ്പെടുന്നു 300 “ആത്മഹത്യ എന്ന രാജലക്ഷ്മിയുടെ കഥ അവരുടെ തന്നെ മരണത്തിന്റെ മുന്ന റിയിപ്പായി അപ്പന്‍ കാണുന്നു. സേതുവിന്റെ ഗുരു എന്ന കഥയെ വൃതിയാനത്തിന്റെ രേഖകള്‍ പ്രകടിപ്പി ക്കുന്ന കഥയായി വിലയിരുത്തുന്നു. പഴയ ദു:സ്വപ്നത്തിന്റെയും കുരുക്കുകളു ടെയും നിഴല്‍ സേതുവിന്റെ കലാവ്യക്തിത്വത്തിലുണ്ടെങ്കിലും രീതി മാറുന്നു. ഗ്രാമീണ ജീവിതത്തെയും ഗ്രാമീണഭാഷയെയും ആവിഷകരണത്തിനായി തെര ഞ്െടുക്കുന്നു. എഴുത്തുകാരന്‍ എഴുത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ ഉറച്ചു പോയ ശൈലിയില്‍ നിന്ന്‌ മാറി അവനവനെത്തന്നെ അനുകരിക്കുന്നതില്‍ നിന്ന്‌ രക്ഷപ്പെടലാണ്‌. ഈ പ്രയാസങ്ങള്‍ മറികടക്കാനുള്ള ശ്രമമാണ്‌ ഈ കൃതിയിലെ കഥകള്‍. അപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നത്‌ ഈ കൃതി ജ്വലിക്കുന്നില്ല തിളങ്ങുന്നു എന്നാ ണ്‌. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സദാചാരവാദികള്‍ക്ക്‌ ദീനം വരു ത്തുന്നവയായിരുന്നു. കാപട്യമില്ലാതെ എല്ലാം തുറന്നുപറയുന്ന പ്രകൃതമാണ്‌ അദ്ദേഹത്തിനുള്ളത്‌. കുഞ്ഞബ്ദുള്ളയുടെ ഒറ്റപ്പെട്ട നില്‍ക്കുന്ന കൃതിയാണ്‌ “കുന്തി. ലൈംഗിക വേഴ്ചയും അതിന്റെ പരിണതഫലങ്ങളും സ്വതന്ത്രമായി ആഗ്രഹിക്കുന്ന സ്ത്രീയുടെ വീരസാഹസികത പ്രസവത്തിലൂടെ നേടുന്ന സായൂ ജയത എന്നിവ ഈ കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സിസ്റ്റര്‍ അല്‍ഫോണ്‍സാ യുടെ ചെയ്തികളാണ്‌ ഇപ്പറഞ്ഞതെല്ലാം. “രചന ഈ എഴുത്തുകാരന്‍ വിധ്വംസക ്രവര്‍ത്തനം പോലെയാണ്‌. അപരിഷ്കൃതമായൊരു കടന്നാര്രമണത്തിന്റെ ്രതീതി അത്‌ വായനക്കാരനില്‍ സൃഷ്ടിക്കുന്നു.” പത്മരാജന്റെ “ഓര്‍മ്മ എന്ന കഥ ഭാവനാപരമായ സംഭവങ്ങളുടെ സൃഷ്ടി യാണ്‌. അദ്ദേഹത്തിന്റെ കഥകളില്‍ രഹസ്യസ്വഭാവമില്ല എന്നാലും ചോദ്യത്തിന്റെ അവശേഷിപ്പുകള്‍ കഥയില്‍ കാണാം. “സ്വപ്നങ്ങളുടെ കഥാകാരനായി” കെ. പി. 301 അപ്പന്‍ അദ്ദേഹത്തെ വിലയിരുത്തുന്നു. ഒറ്റപ്പെടലോ ഒഴിഞ്ഞുമാറലോ ആഗ്രഹി ക്കാത്ത കഥാകാരനാണ്‌ സി. വി. ശ്രീരാമന്‍ സ്വയം വിശാലത നേടുന്നവയാണ്‌ അദ്ദേഹത്തിന്റെ ലോകചിത്രങ്ങള്‍. നാടകത്തെ മുന്‍നിര്‍ത്തിയുള്ള നാടകീയാവി ഷ്കാരമാണ്‌ “നാടകാന്തം” എന്ന സി, രാധാകൃഷ്ണന്റെ കഥ. അസംബന്ധത്തെ കുറിക്കുന്ന ദര്‍ശനം ഇതിലുണ്ട്‌. കഥയ്ക്ക്‌ വെളിയിലുള്ള അസംബന്ധ ദര്‍ശന മാണ്‌ കഥയില്‍ ആവിഷര്‍കരിക്കുന്നത്‌. വി. പി. ശിവകുമാറിന്റെ “പന്ത്രണ്ടാം മണിക്കൂര്‍ എന്ന കഥയില്‍ മരണത്തെ ദയനീയയാഥാര്‍ത്ഥ്യമായിട്ട്‌ ആവിഷ്കരിക്കുന്നു. മരണമെന്ന ശൂന്യതാബോധം കഥയില്‍ എടുത്തുകാണിക്കുന്നു. കഥയില്‍ മരണത്തിനപ്പുറമുള്ള തത്വചിന്തകളെ അംഗീകരിക്കുന്നില്ല. അധ:ഃപതിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സദാചാരത്തിനെതി രെയുളള പ്രതികരണമാണ്‌ എം. സുകമാരന്റെ കഥകള്‍. കുറ്റപ്രതത്തിനുള്ള മറു പടി എന്ന കഥയില്‍ അക്രമം സംസ്കാരത്തിന്റെ ഭാഗമായി മാറുന്നു. മനുഷ്യസ്വ ഭാവത്തിലും അക്രമത്തിന്റെ ആഭിമുഖ്യം കഥയില്‍ വ്യാഖ്യാനിക്കപ്പെടുന്നു. എന്‍. എസ്‌, മാധവന്‍ വര്‍ത്തമാന കാലത്ത്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാ കാരനാണ്‌. അദ്ദേഹത്തിന്റെ “കനക്‌ കഥകളില്‍ വ്യത്യസ്തതപുലര്‍ത്തുന്നു. ഈ കഥ ചുളെമേട്ടിലെ ശവങ്ങള്‍ എന്ന കൃതിയിലെ കഥയാണ്‌. ശില്പവിദ്യയുടെ ദൃഡത കഥയുടെ ആഖ്യാനതലത്തില്‍ കാണാം. വസ്തുവാക്കി മാറ്റുന്ന സമകാ ലിക ജീവിതത്തിലെ മനുഷ്യവികാരങ്ങളാണ്‌ കഥയില്‍ അനുകമ്പാരഹിതമായ ചുറ്റുപാടില്‍ കാണുന്നത്‌. കാക്കനാടന്റെ “ബാബേല്‍” എന്ന കഥയില്‍ പാരഡി എന്ന ആഖ്യാനതന്ത്ര മാണ്‌ ഉപയോഗിച്ചത്‌. ലോകകമ്മ്യൂണിസത്തിന്റെ പതനമാണ്‌ ഇതിവൃത്തം. അപ്പന്റെ അഭിപ്രായത്തില്‍ മതത്തെയും രാഷ്ട്രീയത്തെയും കാക്കനാടന്‍ കലാ വിഷക്കാരത്തിന്റെ ഭാഗമാക്കി കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തെപ്പറ്റിയുള്ള വിശദീകര 302 ണവും കമ്മ്യൂണിസ്റ്റ്‌ ശൈഥില്യത്തെക്കുറിച്ചുള്ള ര്രതിരൂപാത്മകമായ ചരിത്രവീക്ഷ ണവുമാണ്‌ ഈ കഥയില്‍. “തുങ്ങിക്കിടക്കുന്ന റിസീവര്‍” എന്ന മേതില്‍ രാധാക്യ ഷ്ണന്റെ കഥ വിനിമയത്തിന്റെ പ്രശ്നമാണ്‌ അവതരിപ്പിക്കുന്നത്‌. മേതിലിന്റെ കഥ തരുന്നത്‌ ശല്യപ്പെടുത്തുന്ന അര്‍ത്ഥങ്ങളാണ്‌ കലുഷമായ സനന്ദര്യാവിഷ്കാ രമാണ്‌ കഥ. ലോകത്തെ വിനിമയം ചെയ്യുന്നതിന്‌ സമര്‍ത്ഥമല്ലാത്ത ഘടനയാണ്‌ ഭാഷയുടെതെന്ന ചിന്തയാണ്‌ മേതിലിന്‌ ഉള്ളതെന്ന്‌ അപ്പന്‍ വിലിയിരുത്തുന്നു. സക്കറിയയുടെ രചനാസവിശേഷതകളെ പുറത്തുകൊണ്ടുവന്ന കൃതി യാണ്‌ “അന്നമ്മടീച്ചര്‍ ഒരോര്‍മ്മക്കുറിപ്പ്‌ സേതുവിന്റെ ദൂത്‌ എന്ന കഥ എല്ലാവിധ ആത്മസംഭാഷണത്തേയും ആഖ്യാനത്തില്‍ നിന്ന്‌ നീക്കം ചെയ്യുന്നു. പുതിയൊരു ജ്ഞാനമണ്ഡലം സൃഷ്ടിച്ച്‌ കഥയെ തത്വചിന്തയോടടുപ്പിക്കുന്നു മുകുന്ദന്റെ ലളി തമായ കഥയാണ്‌ “ഫോട്ടോ”. സ്വന്തം കാലഘട്ടത്തിലെ സദാചാര ചരിത്രമാണീ കഥ. കഥയുടെ പ്രമേയം ബാലികാ പീഡനമാണ്‌. ആധുനികാനന്തര സ്വഭാവം കഥയില്‍ പ്രകടമാണ്‌. വാര്‍ത്തയുടെ ആഖ്യാനമായി കഥ വരുന്നു. മുകുന്ദന്റെ സനന്ദര്യ വിചാരങ്ങളെ കഥ സാക്ഷ്യപ്പെടുത്തുന്നു. ലാളിത്യം ആത്മീയാനന്തര സ്വഭാവമായി മാറുന്നത്‌ കഥയില്‍ കാണാം. കെ. പി. അപ്പന്റെ അഭിഗ്രായത്തില്‍ എഴത്തുകാരന ദൈവമാകാന്‍ കഴി യില്ല; എന്നാല്‍ സാഹിതൃരൂപങ്ങളില്‍ ഉറച്ചുപോയ ശൈലിയില്‍ നിന്ന്‌ മോചിപ്പി ക്കാന്‍ കഴിയും. ഇങ്ങനെ വരുന്ന മാറ്റത്തില്‍ യന്ത്രയുഗത്തിന്റെ കല്പനകളും, ഭാഷ, ചിഹങ്ങളും യഥാവിധി ഉപയോഗിച്ച്‌ വിജയിക്കാം. സാഹിതൃത്തില്‍ എല്ലാ യ്പ്പോഴും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കണം. അത്തരം പരീക്ഷണങ്ങള്‍ നടത്തിയവരില്‍ പ്രധാനികള്‍ എന്‍. പ്രഭാകരന്‍, വി. ആര്‍. സുധീഷ്‌, സി. വി. ബാലകൃഷ്ണന്‍, പി. സുരേന്ദ്രന്‍, ഇ. വി. ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, ശത്രു ഘ്നന്‍ തുടങ്ങിയ പുതിയ തലമുറയില്‍പ്പെട്ടവരുടെ കഥകള്‍ ഉദാഹരിക്കുന്നുണ്ട്‌. ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌ അപ്പന്‍ എല്ലായ്‌പ്പോഴും മാറ്റം ആഗ്രഹിക്കുന്ന ഒരു 303 വ്യക്തിയാണ്‌ എന്നതും ആ മാറ്റത്തിന്‌ മേമ്പൊടി ആവാന്‍ സാഹിത്യത്തില്‍ ലാവണ്ൃചിന്ത അനിവാര്യമാകുന്നു എന്നതാണ്‌. നോവല്‍ കഥാപഠനങ്ങളില്‍ അപ്പന്‍ തെരെഞ്ഞെടുക്കുന്നത്‌ സാഹിത്യ ത്തിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവരെയാണ്‌. ആധുനിക മലയാള സാഹി തൃത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട കൃതികളെയാണ്‌ അദ്ദേഹം പഠന വിധേയമാ ക്കുന്നത്‌. ആധുനിക മലയാള സാഹിത്യത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയ കൃതികളായിരുന്നു അദ്ദേഹം വിലയിരുത്തിയത്‌. വിമര്‍ശകന്‍ എന്നതിനുപരി കൃതിയെ പരിചയപ്പെടുകയും അത്‌ വിലയിരുത്തുകയുമാണ്‌ അദ്ദേഹം ചെയ്തിരു ന്നത്‌. വിമര്‍ശനത്തെ കുറ്റാരോപണത്തിനുള്ള വേദിയാക്കാതെ കൃതിക്കുള്ളില്‍ നിന്ന്‌ കൃതിയേയും അതിനു പുറമേ മറ്റു കൃതികളുമായി താരതമ്യം ചെയ്തു കൊണ്ട്‌ ചിന്തോദ്ദീപകമാക്കുന്ന കാഴ്ച്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. “മാറുന്ന മല യാള നോവല്‍” എന്ന കൃതി അത്തരമൊരു സമീപനത്തിന്‌ ഉദാഹരണമാണ്‌. വിമര്‍ശകന്റെ കടന്നാക്രമണമല്ല സരസമായ ഭാഷയില്‍ ആഴത്തിലുള്ള പഠനമാണ്‌ നടത്തുന്നത്‌. കൃതിയുടെ ന്യൂനതകളും നേട്ടങ്ങളും ഒരേ പ്രാധാന്യത്തോടെ അവ തരിപ്പിക്കുന്നു. വായനക്കാരന്‌ അത്‌ വ്യക്തമായി ബോധ്യമാവുന്നു. ഈ ബോധ്യ മാണ്‌ വിമര്‍ശന പ്രസ്ഥാനത്തില്‍ അദ്ദേഹത്തെ വ്ൃതിരിക്തനാക്കുന്നത്‌, “അപ്പന്‍ യുഗ'മെന്നത്‌ ആലങ്കാരികമല്ല അത്‌ അര്‍ഹതപ്പെട്ടതാണ്‌. അപ്പന്‌ തുല്യം അപ്പന്‍ മാശ്രം. കൃതിയെ അദ്ദഹം സമീപിക്കുമ്പോള്‍ തന്റെ സ്വന്തം അഭിപ്രായം തുറന്നു കാണിക്കുന്നത്‌ കാണാം. വിമര്‍ശനകൃതിയെ പോസിറ്റീവായി സമീപിച്ചുകൊണ്ട്‌ വിലയിരുത്തുകയാണ്‌ ചെയ്യുന്നത്‌. അതിന്റെ ശരിയും തെറ്റും തന്റെ വീക്ഷണ കോണില്‍ നിന്നാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. അവയ്ക്ക്‌ ആധാരമായി പല പ്പോഴം പാശ്ചാത്യ ചിന്തകരുടെ അഭിപ്രായങ്ങളും കൂട്ടുപിടിക്കുന്നുണ്ട. മലയാള സാഹിത്യ വിമര്‍ശനത്തെ പാശ്വാതൃരുടെ സിദ്ധാന്തങ്ങളുമായി താരതമ്യം ചെയ്യു 304 ന്നുണ്ടെങ്കിലും സ്വന്തമായ കാഴ്ചപ്പാടും ശൈലിയും അനുവര്‍ത്തിക്കുന്നുണ്ട്‌. അതുകൊണ്ടാണല്ലോ ലാവണ്യാത്മകമായ ഭാഷയും കാവ്യാത്മകമായ ആവി ഷ്ക്കാരവുമുള്ള സ്വതന്ത്രചനകളായി അപ്പന്റെ കൃതികള്‍ മലയാളസാഹിത്യ ത്തില്‍ വേറിട്ടു നില്‍ക്കുന്നത്‌. അതോടൊപ്പം അപ്പനും വേറിട്ടു നില്‍ക്കുന്നു. 305 കുറിപ്പുകള്‍ 1. അപ്പന്‍, കെ. പി., മാറുന്ന മലയാളനോവല്‍, ഇംരപിന്റ്‌ ബുകസ്‌, 1997, പുറം 40. 2. . അതേ പുസ്തകം, പുറം 40-41 3. . അതേ പുസ്തകം, പുറം 41 4. . അതേ പുസ്തകം, പുറം 43 5. . അതേ പുസ്തകം, പുറം 46 6. രാജകൃഷ്ണന്‍, വി., രോഗത്മിമന്&്‌ പുക്കള്‍, ഡി. സി. ബുകസ്‌, പുറം 59. 7. അപ്പന്‍, കെ. പി., മാറുന്ന മലയാള നോവ്‌. ഇം(പിന്റ്‌ ബുക്‌സ്‌, 1997, പുറം 48. 8. . അതേ പുസ്തകം, പുറം 50 9, . അതേ പുസ്തകം, പുറം 58 10. . അതേ പുസ്തകം, പുറം 62 11. . അതേ പുസ്തകം, പുറം 66 12. . അതേ പുസ്തകം, പുറം 75 13. . അതേ പുസ്തകം, പുറം 83 14. . അതേ പുസ്തകം, പുറം 87 15. . അതേ പുസ്തകം, പുറം 92 16. . അതേ പുസ്തകം, പുറം 96 17. . അതേ പുസ്തകം, പുറം 900 18. . അതേ പുസ്തകം, പുറം 106 19. അപ്പുക്കുട്ടന്‍ മാമ്പുഴ , നവീന വിമര്‍ശനം മലയാളത്തില്‍, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1997, പുറം 112. 20. അപ്പന്‍, കെ. പി., മാറുന്ന മലയാള നോവല്‍. ഇം(പിന്റ്‌ ബുക്‌സ്‌, 1997, പുറം 123. 21. . അതേ പുസ്തകം, പുറം 127 22. . അതേ പുസ്തകം, പുറം 142 306 23. . അതേ പുസ്തകം, പുറം 151 24. . അതേ പുസ്തകം, പുറം 154 25. . അതേ പുസ്തകം, പുറം 160 26. അപ്പന്‍, കെ. പി., കഥ ആലഖ്ധ്യാനവ്യം അന്ുഭവസത്തയും, ഡി. സി. ബുക്‌സ്‌ 1999, പുറം 9. 27. . അതേ പുസ്തകം, പുറം 9. 28. അപ്പന്‍, കെ. പി., മാറുന്ന മലയാളഭാവന മുല്യങ്ങളും സംഘര്‍ഷങ്ങളും, ഡി, സി, ബുക്‌സ്‌, 1992, പുറം 12, 13. 29. അതേ പുസ്തകം, പുറം 58. 307 മപ്സംഹവാരം സാഹിത്യം കാലഘട്ടത്തിന്റെ കണ്ണാടിയാണ്‌. മലയാളസാഹിത്യത്തിന്‌ നിരവധി ശാഖകളുണ്ട്‌. അതില്‍ ശ്രദ്ധേയമായ ഒരു സാഹിത്യശാഖയാണ്‌ വിമര്‍ശനം. ആധുനികമലയാളസാഹിത്യവിമര്‍ശനത്തില്‍ പ്രധാനിയാണ്‌ കെ. പി. അപ്പന്‍. മറ്റു മലയാളസാഹിത്യ (പസ്ഥാനങ്ങളെപ്പോലെ വിമര്‍ശനത്തിനും അര്‍ഹി ക്കുന്ന ര്രധാന്യമുണ്ട്‌. സര്‍ഗ്ഗാത്മക രചനകളുടെ ആസ്വാദനവും വിലയിരുത്തലും വിമര്‍ശനത്തിലൂടെ സാധ്യമാകുന്നു. അതിനാല്‍ സര്‍ഗ്ഗാത്മകതയിലധിഷഠിത മാണ്‌ വിമര്‍ശനം എന്ന കാഴ്ചപ്പാടില്‍ ഉറച്ചു നിന്ന്‌ കൃതികളെ വിലയിരുത്തുന്ന രീതിയാണ്‌ കെ. പി. അപ്പന്‍ പിന്‍തുടര്‍ന്നിരുന്നത്‌. ഇത്തരം ഒരു നിലപാട സ്വീക രിയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത്‌ അദ്ദേഹത്തിന്‌ മുമ്പുള്ളവരുടെ സമീപ നങ്ങളോട്‌ വിയോജിപ്പുണ്ടായതിനാലാണ്‌. പ്രധാനമായും വിമര്‍ശകരുടെ ഭാഷ്രപ യോഗരീതിയും രചനകളില്‍ സ്വീകരിച്ചിരുന്ന പക്ഷപാതപരമായ നിലപാടുകളുമാ യിരുന്നു. ഇതിന്‌ ഒരു മാറ്റം വരണമെന്ന്‌ അപ്പന്‍ ആഗ്രഹിച്ചു. അതിനായി തന്നാല്‍ കഴിയുന്ന സമീപനത്തിലൂടെ അദ്ദേഹം ശ്രമിച്ചു. കെ. പി. അപ്പന്റെ വിമര്‍ശനസമീപനത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചത്‌ ആംഗലേയ സാഹിത്യകൃതികളാണ്‌. ആധുനികതയുടെ വക്താവായ അപ്പനെ പാശ്ചാത്യ ആധുനിക എഴുത്തുകാര്‍ സ്വാധീനിച്ചു. അസ്തിത്വവ്യഥ, അന്യതാ ബോധം, അര്‍ത്ഥശുനൃയത, ഏകാന്തത, നിരര്‍ത്ഥകത തുടങ്ങിയ ജീവിത വിരുദ്ധസ മീപനങ്ങളാണ്‌ പാശ്ചാത്യ ആധുനികര്‍ കൃതികളിലൂടെ അവതരിപ്പിച്ചത്‌. അത്തരം കൃതികള്‍ അപ്പനെ ആകര്‍ഷിച്ചു. മലയാളസാഹിത്യത്തിലെ ആധുനികരായ എഴു ത്തുകാരുടെ കൃതികളെ പരിചയപ്പെടുത്തി അപ്പന്‍ വിമര്‍ശന ദത്യം ഏറ്റെടുത്തു. മലയാളസാഹിതൃത്തിലെ ആധുനിക രചനകളെ പാശ്ചാത്ൃയസാഹിതൃത്തിലെ ആധുനിക രചനകളെയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വിമര്‍ശന 309 സമ്മത്രദായം അദ്ദേഹം ആവിഷര്‍കരിച്ചു. പാശ്ചാത്യ ചിന്താധാരയിലൂടെ സഞ്ചരിച്ചു വെങ്കിലും പരസ്ത്യചിന്തയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കെ. പി. അപ്പന്‍ എന്ന വിമര്‍ശകനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാ ക്കുന്ന സവിശേഷത ലാവണ്യാത്മകതയാണ്‌. അപ്പനെന്ന വിമര്‍ശകന്‍ വിമര്‍ശ നത്തെ സനന്ദര്യാത്മകമാക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തിയത്‌. സനന്ദര്യം ്രപഞ്ചത്തിലേതൊരു വസ്തുവിനെയും ആകര്‍ഷിക്കുന്ന ഘടകമാണ്‌. സനന്ദര്യം അത്‌ ദര്‍ശിക്കുന്നവന്റെ കാഴ്ച്ചപ്പാടിനനുസരിച്ചായിരിക്കും. അതുകൊ ണ്ടുതന്നെ വിമര്‍ശനത്തെ ആകര്‍ഷകമാക്കാനുള്ള ്രധാനമേഖലയായി സനന്ദ രൃയത്തെ അദ്ദേഹം കണ്ടു. സനന്ദര്യാവിഷ്കാരത്തിനായി ഭാഷയിലാണ്‌ അദ്ദേഹം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്‌. സര്‍ഗ്ഗാത്മക രചനകള്‍ സ്വീകരിച്ചിരുന്ന സാഹി ത്യാധിഷ്ഠിതഭാഷ അദ്ദേഹം വിമര്‍ശനത്തില്‍ പരിചയപ്പെടുത്തി. “ഒഴുക്ക്‌” വിമര്‍ശ നകൃതിയില്‍ അനുഭവപ്പെടണം. ഇതിനായി താളാത്മകമായ ഭാഷാരീതി സ്വീകരി ക്കണം. അത്തരം താളാത്മകതയ്ക്കായി ഭാഷയില്‍ നവീകരണമാവശ്യമാണ്‌. ഭാഷയെ ജീവസ്സുറ്റതാക്കണം. അതിനായി ബിംബങ്ങളും, സ്വരസവിശേഷത യെയും സാമ്യമൂലകാലങ്കാരങ്ങളെയും കോര്‍ത്തിണക്കി ഒരു പുതിയ രചനാ സമ്മ്വ ദായം പരിചയപ്പെടുത്തി. കൃതികളിലൂടെ നിഷ്പക്ഷമായ കാഴ്ചപ്പാട്‌ അവതരിപ്പി ച്ചു. കെ. എം. ഡാനിയലിന്റെ “നവചക്രവാളം നളിനിയിലും മറ്റും” എന്ന വിമര്‍ശനകൃതിയെ വിലയിരുത്തിയാണ്‌ നടാടെ അപ്പന്‍ സാഹിത്യരംഗത്ത്‌ കടന്നു വന്നത്‌. മലയാളസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമറിയിച്ചത്‌. അതിനു ശേഷം “ക്ഷോഭിക്കുന്നവരുടെ സുവിശേഷം.” “തിരസ്കാരം” എന്നീ കൃതികളാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. ഈ കൃതികളില്‍ അദ്ദേഹത്തിന്റെ വിമര്‍ശന സമീപനം വ്യക്തമായി ദര്‍ശിക്കാവുന്നതാണ്‌. ലാവണ്യവാദിയായ വിമര്‍ശകന്‍ എന്ന സവിശേഷസ്ഥാനത്തിനര്‍ഹനായ കെ. പി. അപ്പനെ കണ്ടെത്താനുള്ള പഠനമാണ്‌ ഈ പ്രബന്ധത്തില്‍. അതിനായി 310 അപ്പന്റെ വിമര്‍ശനകാഴ്‌ച്ചപ്പാടുകളെയും നിലപാടുകളെയും കൃതികളിലൂടെ പരി ശോധിച്ച്‌ കണ്ടെത്തിയ നിഗമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. മലയാളവിമര്‍ശനം അപചയത്തിന്റെ ഘട്ടത്തിലേക്കെത്തിയ അവസരത്തി ലാണ്‌ മാറ്റം പ്രഖ്യാപിച്ചുകൊണ്ട്‌ കെ. പി. അപ്പന്റെ കടന്നുവരവ്‌. പ്രധാനമായും ലക്ഷ്യമിട്ടത്‌ പരമ്പരാഗത വിമര്‍ശന സ്്്രദായത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. കൃതികളിലൂടെ കടന്നുപോകുമ്പോള്‍ അതൊരു കുറ്റം കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗ മാവാതെ കൃതിയെ വിലയിരുത്തുക എന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്‌. കാരണം വിമര്‍ശനത്തിന്‌ കൃതികളെ ജനങ്ങളിലേക്കെത്തിക്കാനുള്ള ബാധ്യതയു ണ്ട്‌. ആധുനികത പാശ്ചാത്യസാഹിത്യത്തില്‍ സ്യഷ്ടിച്ച മാറ്റങ്ങള്‍ കെ. പി. അപ്പനെ സ്വാധീനിച്ച ആധുനിക രചനകള്‍ വ്ൃക്ത്യാധിഷ്ഠിതമായ പ്രമേയങ്ങളായ തിനാല്‍ ജീവിത്തിന്റെ നിരര്‍ത്ഥതകതയും അസ്തിത്വാന്വേഷണവും ശൂന്ൃയതാബോ ധവും രചനകളില്‍ സ്ഥാനം പിടിച്ചു കാഫ്കെ, കാമു, സാര്‍ത്ര്‌, കീര്‍ക്കെഗോര്‍, ഷെനെ തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരുടെ കൃതികള്‍ അപ്പനെ ആകര്‍ഷിച്ചു. ഇവരുടെ രചനകളിലൂടെ അവരുടെ ജീവിത പശ്ചാത്തലവും പഠനവിധേയമാക്കി. e ആധുനികരചനകള്‍ പരിശോധിക്കുമ്പോള്‍ എഴുത്തുകാരിലെ നിഷേധാ ത്മക സ്വഭാവത്തിന്‌ ഒരു പരിധിവരെ കാരണമാകുന്നത്‌ അവരുടെ ജീവിത പശ്ചാത്തലം ആണെന്ന്‌ അപ്പന്‍ കണ്ടെത്തുന്നു. ഇത്തരം നിഷേധചിന്ത കള്‍ ആവിഷക്കരിക്കുന്ന എഴുത്തുകാരിലൂടെ മലയാള ആധുനിക എഴുത്തു കാരുടെ കൃതികളെ അദ്ദേഹം വിമര്‍ശന വിധേയമാക്കി. അതിനെ ഭാര തീയ ദര്‍ശനാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. e അപ്പന്‍ വിമര്‍ശനത്തെ തന്നെക്കാളധികം സ്നേഹിച്ചിരുന്നു. സ്നേഹം എന്ന വികാരം അദ്ദേഹത്തിന്റെ കൃതികളെ നൈര്‍മല്യമുള്ളതാക്കി മാറ്റി. 311 തന്നെ വ്രതിരോധിക്കുന്നവരെ അദ്ദേഹം ആശ്രമിക്കാറുണ്ടായിരുന്നു. എന്നാല്‍ അത്‌ ഒരിക്കലും (വണപ്പെടുത്തുന്ന രീതിയിലായിരുന്നില്ല. അതിന്‌ കാരണം സ്നേഹം എന്ന വികാരത്തിന്റെ കടന്നു കയറ്റമാണ്‌. e വിമര്‍ശനത്തില്‍ അദ്ദേഹം അനുവര്‍ത്തിച്ചിരുന്ന പ്രധാന സവിശേഷത യാണ്‌ ഏകാഗ്രത. അത്രമാത്രം ധ്യാനനിരതമായ പ്രവര്‍ത്തനമായി അപ്പന്‍ രചനയെ കണ്ടു. അപ്പന്‍ വിമര്‍ശനത്തില്‍ വിശുദ്ധിയ്ക്ക്‌ പരമ(്രാധാന്യം നല്‍കി. e വിമര്‍ശനത്തെ കലയായിട്ടാണ്‌ അപ്പന്‍ പരിഗണിച്ചിരുന്നത്‌. അതിനാല്‍ വിമര്‍ശകനും രസാധിഷ്ഠിത കാഴ്ചപ്പാടിലൂടെ കൃതിയെ സമീപിക്കണം എന്ന തത്വത്തില്‍ അദ്ദേഹം വിശ്വസിച്ചു. ഈ രസാത്മക ദര്‍ശനവും ലാവ ണ്യത്തിന്റെ ഘടകമായി മാറുന്നുണ്ട്‌. ° അപ്പന്റെ വിമര്‍ശനത്തെ നിയന്ത്രിച്ചിരുന്ന ്രധാന ഘടകങ്ങള്‍ ഭാഷ, ദര്‍ശ നം, കാലം, സനന്ദര്യാത്മകത, സദാചാരപരത, യുക്തിബോധം എന്നിവ ആയിരുന്നു മാനവികതയിലധിഷ്ഠിതമായ സമീപനം വിമര്‍ശന ധര്‍മ്മമായി അദ്ദേഹം കരുതി. e വിമര്‍ശകനെപ്പോഴും സ്വതന്ത്രനും അന്വേഷകനുമായിരിക്കണമെന്നതും ഓര്‍മ്മിപ്പിച്ചിരുന്നു അപ്പന്‍. അതുപോലെ അരാജകവാദിയും ബുദ്ധിമാനു മായിരിക്കണം. പ്രലോഭനങ്ങളില്‍ വശംവദനാവരുത്‌ വിമര്‍ശകന്‍ എന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ° രാഷ്ട്രീയ ചേരികളില്‍ നിന്നും മുക്തനായിരിക്കണം വിമര്‍ശകന്‍ - എങ്കില്‍ മാത്രമേ നിഷ്പക്ഷ വിമര്‍ശനം സാധ്യമാവൂ. 312 ൦ വിമര്‍ശനം സനന്ദര്യാത്മകമാകണമെങ്കില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ടത്‌ ഭാഷയിലാണെന്ന്‌ അപ്പന്‍ അഭിപായപ്പെട്ടു. ഭാഷ നിരന്തരം പരിവര്‍ത്തനം സംഭവിക്കുന്ന ഒന്നാണ്‌. ഈ ബോധം വിമര്‍ശകനിലുണ്ടാവണം. അത്‌ മുന്‍കൂട്ടി കണ്ടുവേണം രചനകള്‍ നടത്തുവാന്‍. ൦ പുതിയ കാലത്തെ എഴുത്തുകാര്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്ന മാണ്‌ ഭാഷാ പ്രതിസന്ധി. ഇതിന്‌ പരിഹാരമായി അപ്പന്‍ നിര്‍ദ്ദേശിക്കു ന്നത്‌ ബിംബങ്ങളിലൂടെയും ധ്വനികളിലൂടെയും ആശയ വിനിമയം സാധ്യ മാക്കുക എന്നതാണ്‌. ഈ വിപ്ലവാത്മകത ആസ്വാദകന്‍ സ്വതന്ത്രമായ ആശയരൂപീകരണത്തിന്‌ വഴിതെളിക്കുകയും രചനകളുടെ പൂര്‍ണ്ണമായ ആസ്വാദനം ആസ്വാദകനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നു. ൦ കാലഘട്ടത്തിനനുസരിച്ചുളള നവോത്ഥാന പ്രവണതകള്‍ ഭാഷയില്‍ തുടര ണം. വിമര്‍ശകനും ഒരു പരിധിവരെ അതിന്‌ ബാധ്യസ്ഥനാണ്‌. നിശ്ചലാ വസ്ഥയില്‍ നിന്ന്‌ ഭാഷയെ മോചിപ്പിക്കണം. ഭാഷയില്‍ “റിഥം” സൃഷടിച്ചു കൊണ്ട്‌ ഭാഷയെ സനന്ദര്യാത്മകമാക്കേണ്ടത്‌ വിമര്‍ശകന്റെയും വിമര്‍ശന ത്തിന്റെയും ധര്‍മ്മമാണ്‌. ഭാഷ നേരിടുന്ന വെല്ലുവിളിയാണിത്‌. ൦ ദാഷയെ സെന്‍സിബിലിറ്റിയുള്ളതായി മാറ്റണം. ഇത്‌ പുതുരപയോഗത്തി ലൂടെയും സ്വരസവിശേഷതയിലൂടെയും സാധ്യമാണ്‌. ൦ തത്വചിന്താപരമായ സ്വത്വാവിഷ്കാരം എഴുത്തുകാരന്റെ ദര്‍ശനമായി മാറേ ണ്ടതാണ്‌. ഇത്തരം ദര്‍ശനത്തിലൂടെ എഴുത്തുകാരന്‍ ഐഡനന്റിറ്റിയുള്ളവ നായി മാറും. താനാരാണെന്നും തന്റെ കടമ എന്താണെന്നുമുള്ള ചോദ്യം എഴുത്തുകാരന്‍ നിരന്തരം ചോദിച്ചുകൊണ്ട്‌ ഉത്തരം കണ്ടെത്താനുള്ള ശ്രമം നടത്തും. ഇത്‌ എഴുത്തുകാരന്റെ ദര്‍ശനത്തിലേക്കുള്ള വാതായനമാ വുകയും അയാളുടെതായ ഐഡന്റിറ്റി സൃഷ്ടിക്കുകയും ചെയ്യും. 313 ൦ ജീവിതചി്രണമായി കൃതികള്‍ മാറുമ്പോള്‍ അത്‌ വായനക്കാരന്‍ ആസ്വാ ദ്യവും ആകര്‍ഷകവുമാകണം. ആധുനിക എഴുത്തുകാരായ ഒ.വി. വിജയന്‍, എം. ടി., മുകുന്ദന്‍, ആന൯ തുടങ്ങിയ എഴുത്തുകാരെ ഉദാഹരിച്ചുകൊണ്ട്‌ നിലപാട്‌ വ്യക്തമാക്കുന്നു അപ്പന്‍. ൦ സാഹിത്യം ജീവിതഗന്ധിയായതിനാല്‍ തന്നെ ശ്ലീലമെന്നും അശ്ലീലമെന്നും വേര്‍തിരിക്കേണ്ടാവശ്യമില്ല. സെക്സിലധിഷഠിതമായ സദാചാരപരതയില്‍ അപ്പന്‍ വിശ്വസിച്ചിരുന്നില്ല. അശ്ലീല സാഹിത്യമെന്നൊന്നില്ല എന്ന നിലപാ ടായിരുന്നു അപ്പന്റേത്‌. ൦ അപ്പനെ ഏറ്റവുമധികം സ്വാധീനിച്ച ദര്‍ശനം അസ്തിത്വവാദമായിരുന്നു. ഡാനിഷ്‌ ചിന്തകനായ കീര്‍ക്കെഗോറായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തി. “സത്ത” എന്നതില്‍ അപ്പന്‍ വിശ്വസിച്ചിരുന്നു. അസ്തിത്വത്തെ കണ്ടെത്താന്‍ “സത്ത” തിരിച്ചറിയണം. ഓരോ വ്യക്തിയിലും “സത്ത്‌ അട ങ്ങിയിട്ടുണ്ട്‌. ൦ അപ്പന്റെ വിമര്‍ശന സമീപനത്തിന്റെ പ്രത്യേകത ആയിരുന്നു കൃതികളിലെ കേന്ദ്രബിംബങ്ങളെ ആധാരമാക്കിയുള്ള വ്യാഖ്യാനം. കാലം, രോഗം തുട ങ്ങിയ ബിംബങ്ങളെ അതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട. ഉദാഹരണ ത്തിന്‌ കാഫ്കെയുടെയും കാമ്യുവിന്റെയും കൃതികളെ വ്യാഖ്യാനിക്കുന്ന അവസരത്തില്‍ അവരുടെ രോഗത്തെ ബിംബമായി സ്വീകരിക്കുന്നു. കുഞ്ചന്‍നമ്പ്യാരുടെ കൃതികള്‍ കാലവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനി ക്കുന്നു. ൦ ലാവണ്യാധിഷഠിത സമീപനം അപ്പന്റെ കൃതികളില്‍ വന്നു ഭവിക്കാൻ സഹായകമായത്‌ അദ്ദേഹത്തിന്റെ ബൈബിള്‍ വായനയാണ്‌. ബൈബി 314 ളിലെ ഭാഷാരീതി അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. പല സന്ദര്‍ഭത്തിലും അപ്പന്‍ തുറന്നുപറയുന്നുണ്ട്‌. ൦ അപ്പന്റെ യുക്ത്യാധിഷ്ഠിത കാഴ്ച്ചപ്പാടും ഒരു പരിധിവരെ ലാവണൃത്തിന്‌ വഴിതെളിച്ചു. കാര്യകാരണ ബന്ധം പരിശോധിച്ച്‌ വിഷയം അവതരിപ്പിക്കു ന്നത്‌ ഗുണകരമായ ഒന്നായി മാറി. “മാറുന്ന മലയാള നോവല്‍” പോലെ യുള്ള കൃതികള്‍ അതിനുദാഹരണമാണ്‌. ൦ അപ്പന്റെ വിമര്‍ശനകൃതികളെ ലാവണ്യാത്മകതയിലേക്ക്‌ എത്തിക്കുന്ന മറ്റൊരു സവിശേഷത കാല്പനികഭാവം കൃതികളില്‍ ആവിഷകരിക്കുന്നു വെന്നതിനാലാണ്‌. മറ്റു സര്‍ഗാത്മക രചനകളില്‍ കാണുന്ന കാല്പനിക സ്വഭാവം വിമര്‍ശനത്തിലും സ്വീകരിച്ചു. കേഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, എന്നീ ആദ്യ കൃതികള്‍ വിമര്‍ശകനെങ്ങനെ കൃതികളെ സമീപിക്കണമെന്നതിനും വിമര്‍ശകനെങ്ങ നെയായിരിക്കണമെന്നതിനുളള മാതൃകകളായി അവരോധിയ്ക്കാം. വിമര്‍ശകന്‍ എന്ന നിലയില്‍ തുറന്നെഴുത്ത്‌ ഈ കൃതികളില്‍ കാണാന്‍ കഴിയും. മുകളില്‍ സൂചിപ്പിച്ച നിഗമനങ്ങളില്‍ വിമര്‍ശകന്‍ എന്ന നിലയില്‍ നിന്ന്‌ കെ. പി. അപ്പന്‍ മലയാള സാഹിത്യത്തില്‍ വേറിട്ട സ്ഥാനത്തിനര്‍ഹ നാവാനുള്ള വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്‌. അതോടൊപ്പം അപ്പന്റെ വിമര്‍ശനസവിശേഷതകളും അദ്ദേഹം അനുവര്‍ത്തിച്ചിരുന്ന രീതിയും എന്താണെന്ന്‌ കണ്ടെത്താവുന്നതാണ്‌. “അപ്പന്‍യുഗം” എന്ന സവി ശേഷസ്ഥാനം അദ്ദേഹത്തിന്‌ നേടിയെടുക്കാന്‍ കഴിഞ്ഞത്‌ വിമര്‍ശനത്തെ ഗാരവമുള്ള പ്രവൃത്തിയായി കണ്ടതിനാലാണ്‌. ജീവിതത്തില്‍ കര്‍ക്കശനി ലപാടുകള്‍ സൂക്ഷിച്ചിരുന്ന അപ്പന്‍ കൃതികളിലും കാര്‍ക്കശ്യം കാത്തുസൂ 315 ക്ഷിക്കുന്നു. എന്നാല്‍ അത്‌ സരളമായി അവതരിപ്പിക്കുവാനും മനസ്സിലേ ക്കിറങ്ങിച്ചെല്ലുന്ന തരത്തില്‍ ആവിഷകരിക്കുവാനും സാധിച്ചു എന്നത്‌ അദ്ദേഹത്തിന്റെ ഗുണമായി കരുതേണ്ടതാണ്‌. അഭിരുചിയ്ക്ക്‌ അദ്ദേഹം ഗപധാന്യം നല്‍കിയിരുന്നു. സര്‍ഗ്ഗാത്മക രചനയാണ്‌ വിമര്‍ശനവും. അതിനാല്‍ ഇവിടെയും അഭിരുചിയെ പോഷി പ്പിക്കണം. സര്‍ഗാത്മക അഭിരുചിയുടെ പോഷണകേന്ദ്രമായി വിമര്‍ശനം മാറേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള അഭിരുചി വിരസതയില്‍ നിന്ന്‌ വിമര്‍ശ നത്തെ മോചിപ്പിക്കും. ചില്ല്‌ അലമാരകളില്‍ നിന്ന്‌ വിമര്‍ശനകൃതികള്‍ വായനയുടെ ലോകത്തേക്കെത്തേണ്ടതുണ്ട്‌. അതിനായി വായനക്കാരനെ ലക്ഷ്യം വച്ചാണ്‌ രചന നടത്തേണ്ടത്‌. നിലവിലിരുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും അതിനെ ഒഴിവാക്കേണ്ടി വരുന്നതും സ്വാഭാവികം മാ്രം. ഒരു അധ്യാപകനായതിനാല്‍ തന്നെ അധ്യാപനത്തിന്റെ ഭാഗമായി തെറ്റുകുറ്റങ്ങള്‍ കടന്നുവരാതെ ആ കര്‍മ്മം നിര്‍വ്ൃഹിക്കേണ്ടതാണ്‌. അതു പോലെ വിമര്‍ശനരചനകളെയും തെറ്റ്‌ കുറ്റങ്ങളില്‍ നിന്ന്‌ ഒഴിവാക്കാമെന്ന ബോധപൂര്‍വ്വ നിലപാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. കാലത്തിന്‌ പ്രാധാന്യം നല്‍കി കാലത്തിലൂടെ സഞ്ചരിച്ച അപ്പന്‍ ആകര്‍ഷകമായി വിമര്‍ശന കൃതികളെ പരിചയപ്പെടുത്തി. ഇതിന്‌ അദ്ദേഹം കൈകൊണ്ട നയം ലാവണ്യാത്മകതയായിരുന്നു. ഇത്തരമൊരു ദര്‍ശനം തന്നെയാണ്‌ “അപ്പന്‍യുഗത്തിന്‌ തുടക്കമായതും. 316 ശ്രമ്ഥ സൂചി അക്‌ബര്‍ കക്കട്ടില്‍. വിമര്‍ശനം സര്‍ഗാത്മക കലയാകുന്ന രസതന്ത്രം, കെ. പി, അപ്പന്‍, ഹരിതം ബുക്‌സ്‌, 2010. അച്യുതന്‍, എം. പാശ്ചാത്യ സാഹിത്യ ദര്‍ശനം, ഡി. സി. ബുക്സ്‌, കോട്ടയം, 2020. അനില്‍, കെ. എം. പാശ്ചാത്യ സന്ദര്യശാസ്്രത്തിമന്്‌ വിവര്‍ത്തനം. വള്ള ത്തോള്‍ വിദ്യാപീഠം. നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം, 2015. അപ്പന്‍, കെ. പി., ക. പി. അച്ഛന്റ്‌ തരമ്ഞടുത്ത കൃതികള്‍, വാല്യം 3, ഹരിതം ബുക്‌സ്‌, 2005. . കലാപം വിവാദം വിലയിരുത്തല്‍. ഗതം പബ്ലിഷേഴ്‌സ്‌, 1992. . കേഷോഭിക്കുന്നവരുടടെ സ്ധുവിശേഷം, ഡി. സി. ബുക്‌സ്‌, 2015. . എറെ ആന്തരികയാത്കള്‍, മലയാളമനോരമ വാര്‍ഷികപതിപ്പ്‌, 2005. . തിരസ്ക്കാരം, സൈന്ധവബുക്‌സ്‌, കൊല്ലം, 2006. . മാറുന്ന മലയാള നോവതല്‍്‌, ഇംരപിന്റ ബുക്‌സ്‌, കൊല്ലം, 1999. . മലയാള ഭാവനമുല്യങ്ങളും സംഘര്‍ഷങ്ങളും, ഡി, സി. ബുക്‌സ്‌, 1992. . ചരിതമത്ത നിങ്ങശമക്കാച്ചം കൂട്ടുക. ഡി. സി. ബുക്‌സ്‌, 2008. . വിവേകശാലിയായ വായനക്കാരാ, ഡി, സി, ബുക്‌സ്‌, 2002. . ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, ഡി. സി. ബുക്‌സ്‌. . പേനയുടെ സമരമുഖങ്ങള്‍, ഡി, സി. ബുക്‌സ്‌, 317 . ഇന്നലകളിലെ അന്വേഷണ പരിശോധനകള്‍, ഡി. സി. ബുക്സ്‌ . റിക്ഷ അവതാരല?ലകള്‍, ഡി. സി. ബുക്‌സ്‌, 2012. അപ്പുക്കുട്ടന്‍ മാമ്പുഴ. നവീന വിമര്‍ശനം മലയാളത്തില്‍, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1997. ആന൯ന്‍ (സച്ചിദാനന്ദന്‍ പി.), ആള്‍ക്കൂട്ടം, ഡി. സി. ബുക്‌സ്‌, 2020. . മരണ സര്‍ട്ടിഫിക്കറ്റ്‌. Av) AI) Naa. ആനന്ദവര്‍ദ്ധനന്‍. ഇന്ത്യാലോകം, വാസുദേവഭട്ടതിരി, (പരിഭാഷ), കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട്ട, 2008. ആല്‍ബേര്‍ കാമ്യു. സിസിഫസ്‌ പുരാണം. വിവ. ഗ്രഭ ആര്‍. ചാറ്റര്‍ജി, ഗ്രീന്‍ ബുക്‌സ്‌, 2014. . (പകേഷധോഭകാരി. വിവ. തോമസ്‌ ജോര്‍ജ്‌, ഗ്രീന്‍ ബുകസ്‌, 2014. ഉണ്ണികൃഷ്ണന്‍ എ. എം., നവീന്നോത്തര തിരുപണം, കറന്റ്‌ ബുക്‌സ്‌, 2005. ഉണ്ണികൃഷ്ണന്‍ സി. (എഡി.), ൭ക. പി. അച്ഛന്‍ വായനയുമട വസന്തം, ഹരിതം ബുക്‌സ്‌, കോഴിക്കോട്‌, 2010. ഒ. എന്‍. വി. കുറുപ്പ്‌, വ്യക്തി ചേതനയുടട വിനയവും ധിക്കാരവും, കെ. പി. അപ്പന്‍, ഹരിതം ബുക്‌സ്‌, കോഴിക്കോട. കരുണാകരന്‍ പട്ടത്തുവിള, പട്ടത്തുവിളയുകട കഥകള്‍, ഡി. സി. ബുക്സ്‌, കോട്ു യം, 1997. കാക്കനാടന്‍. വന്ധുരി, കറന്റ്‌ ബുക്‌സ്‌, കോട്ടയം, 1998. . സാക്ഷി, കറന്റ്‌ ബുക്‌സ്‌, 1972. . ഏൃഴാംമുദ്, കറന്റ്‌ ബുക്‌സ്‌, 1968. . അജ്ഞതയുടഒട താഴ്വര, പൂര്‍ണ്ണ പബ്ലിഷേഴ്സ്‌, 1981. കൃഷ്ണപിള്ള എന്‍., ൭൭കരളിയുമട കഥ, ഡി, സി, ബുക്‌സ്‌, കോട്ടയം, 2000, 318 കൃഷ്ണ വാര്യര്‍, എന്‍. വി. വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, ഡി, സി. ബുക്‌സ്‌, 1998. ഗുപ്തന്‍ നായര്‍, എസ്‌. സ്യഷ്ടിയും (സഷ്ടാവും, ഡി. സി. ബുക്സ്‌, കോട്ടയം, 1999. ചാക്കോ, പി. ടി,, ഈന്ദര്യദര്‍ശനം, ഡി, സി, ബുക്‌സ്‌, കോട്ടയം, 1986. ജയറാം, സി, എസ്‌., സമകാലീന സയന്ദര്യശാസ്ര്രം, ഡി. സി. ബുക്‌സ്‌, കോട്ടയം, 2013. ജോസഫ്‌ മുണ്ടശ്ശേരി, മാമറ്റാലി, വാല്യം 3, ഡി. സി. ബുക്‌സ്‌, കോട്ടയം ജോസ്‌, വി.കെ., ആധുനിക മലയാള നോവ്‌, മീഡിയ ബുക്‌സ്‌, കോഴിക്കോട്‌, 2012. ജോര്‍ജ്‌ കെ. എം., സാഹിത്യചരിതം പ്രസ്ഥാനങ്ങളില്ു൭ട, എന്‍. ബി. എസ്‌., കോട്ടയം, 1998. ജോര്‍ജ്‌ കെ. എം., (ചീഫ്‌ എഡിറ്റര്‍) വിശ്വവിഞ്ജാനകോശം, വാല്യം 2, സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എന്‍സൈക്ടോപീഡിക പബ്ലിക്കേഷന്‍സ്‌, തിരുവനന്തപു @o, 1978. തരകന്‍, കെ. എം., മലയാള നോവത്‌ സാഹിത്യ ചരിതം, കേരളസാഹിത്യ അക്കാ ദമി, തൃശ്ശൂര്‍. . ആധുനിക സാഹിത്യദര്‍ശനങ്ങള്‍, ഡി. സി.ബുക്‌സ്‌, കോട്ടയം, 1980. . ആധുനിക നോവത്‌ ദര്‍ശനം, എസ്‌. പി. സി. എസ്‌,, കോട്ടയം, 1992. . ചാശ്ചാത്യനസ്ധാഹിത്യ തത്വശാസ്്രം, എന്‍. ബി. എസ്‌., കോട്ടയം, 1974. 319 തിരുപ്പതിറാവു, ബി., പാശ്ചാത്യ സന്ദര്യശാസ്ര്ത പരിണാമം (വിവ.), അനില്‍ കെ. എം., വളളത്തോൾ വിദ്യാപീഠം, 2015. നരേന്ദ്രപസാദ്‌, ആര്‍. ഭാവ്യകത്വം മാറുന്നു. ഡി. സി, ബുക്‌സ്‌, കോട്ടയം, 1996. . തിഭഷധികളള മനസ്ത്ിലാക്കുക. എച്ച്‌ & സി. പബ്ലിഷിംഗ്‌ ഹസ്‌, തൃശ്ശൂര്‍, 2007. . ആധുനികതയുടെ മധ്യാഹ്നം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴി ക്കോട്‌, 1984. . ചിന്തയുമട പുത്ത൯കാററ്‌, കെ. പി. അച്ഛന്‍ വ്യക്തിയും വിമര്‍ശക നും, ഇംപിന്റ ബുക്‌സ്‌, കൊല്ലം, 1994. നന്ദകുമാര്‍, കെ. പി., അസ്തിത്വം ബോധം സര്‍ഗ്ഗാത്മകത, സൈന്ധവ ബുകസ്‌, കൊല്ലം, 2011. നായര്‍, എം. ജി. കെ., സാഹിത്യവിഞ്ജാനകോശം, ഡി, സി. ബുക്‌സ്‌, കോട്ടയം, 1996, പത്മറാവു, ജി., കെ. പി. അച്ഛന്റെ ഭാരതീയ മനസ്സ്‌, ൭ക. ചി. അച്ഛന്‍, ഹരിതം ബുക്‌സ്‌, കോഴിക്കോട്‌, 2010. പന്മന രാമചന്ദ്രന്‍, മലയാളസാഹിത്യ നിരൂപണം, എഡി. കറന്റ്‌ ബുകസ്‌. പവി്രന്‍, പി., ആധുനികതയുടെ കുറ്റസമ്മതം, സാഹിത്യരപവര്‍ത്തക സഹകരണ സംഘം, കോട്ടയം, 2000. പരമേശ്വരന്‍ എരുമേലി, മലയാളസാഹിത്യ കാലഘട്ടങ്ങളിലൂടെ, കറന്റ്‌ ബുക്‌സ്‌, 2013. പുനത്തില്‍ കുഞ്ഞബ്ദുള്ള, പുനത്തിലി൭്&റ്‌ നൂറ്റിയാന്ന്‌ കഥകള്‍, ഡി. സി. ബുക്‌സ്‌, കോട്ടയം, 2006. പോക്കര്‍ പി. കെ., ഭാവനയും ഭാവുകത്വവും, ലിപി പബ്ളിക്കേഷന്‍സ്‌, 2008. ്രതാപന്‍ തായാട്ട (എഡി.), ക. പി അച്ഛ, ഹരിതം ബുക്‌സ്‌, കോഴിക്കോട. 320 ്രസന്നരാജന്‍, ഉത്തരാധുനിക ചര്‍ച്ചകള്‍, പ്രഭാത്‌ ബുക്‌സ്‌, 2006. ്രാന്‍സ്‌ കാഫ്കെ, അമ്മരിക്ക, വിവ, രാജന്‍ തൂവാര, ഗ്രീന്‍ ബുക്‌സ്‌, 2012, . വിചാരണ, വിവ. ര്രഭ ആര്‍. ചാറ്റര്‍ജി, ഗ്രീന്‍ ബുക്‌സ്‌, 2017. ബാലകൃഷ്ണപിള്ള കേസരി, കേസരിയുകട സാഹിത്യവിമര്‍ശനങ്ങള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2011. ബിന്‍സി, സി. ജെ., ക. പി അച്ഛ വിമര്‍ശന്യും ദര്‍ശനും, മെലിന്‍ഡ ബുക്‌സ്‌, 2020. ഭാസ്കരന്‍ ടി., ഭാരതീയ കാവ്യശാസ്്രം, കേരളഭാഷാ ഇന്‍ സ്സിറ്റ്യൂട്ട, തിരുവനന്ത പുരം, 1994. മാത്യു മണ്ണാര്‍കാട്‌ (എഡി.), ക. പി. അച്ഛന്‍ ജിവിതവും ചിന്തയും, ഇംരപിന്റ ബുക്‌സ്‌, 1999. മുകുന്ദന്‍, എം., എന്താണ്‌ ആധുനികത, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ 2. . ഡല്‍ഹി, ഡി. സി. ബുക്‌സ്‌, കോട്ടയം, 2015. . ഹരിദ്വാറില്‍്‌ മണികള്‍ മുഴങ്ങുന്നു, ഡി. സി. ബുക്‌സ്‌, കോട്ടയം. മുരളീധരന്‍ നെല്ലിക്കല്‍. വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ഡി. സി. ബുകസ്‌, 1999. മുഹമ്മദ്‌, afl. (AMMAN അധരസിന്ദരത്തിന്‌ ചന്ദനസ്ധുഗന്ധിയായ നറുമമാഴി കള്‍, കെ. പി. അപ്പന്‍, ഹരിതം ബുകസ്‌, 2010. മോഹന്‍ ചാത്തനൂര്‍, ൭ക.ചി. അച്ഛനെ കങ്ടു സംസാരിക്കുന്വോള്‍, കെ. പി. അപ്പന്‍, ഹരിതം ബുക്‌സ്‌, 2010. രതീഷ്‌ ഇളമാട്‌. വാക്കും കുരിശും, ഹരിതം ബുക്‌സ്‌, കോഴിക്കോട്‌, 2013. രവീന്ദ്രന്‍ പി. പി., വീണ്ടടുച്ചുകള്‍, സാഹിത്യം സംസ്ക്കാരം അഗോളത, ഡി. സി. ബുക്‌സ്‌, കോട്ടയം. രാജകൃഷ്ണന്‍, വി. രോഗത്തിമന്റ പുക്കള്‍, ഡി. സി. ബുക്‌സ്‌. രാജശേഖരന്‍, പി. കെ. വായനയുടെ ഇതിഹാമ്പം, പുഴ മാഗസിന്‍, 2011. 321 രാജീവന്‍ ബി., വാക്കുകളും വസ്തുക്കളും, ഡി. സി. ബുക്‌സ്‌, കോട്ടയം, 2009. . വര്‍ത്തമാനത്തിമന്&റ്‌ ചരി്രം, ഫോക്കസ്‌ ബുകസ്‌, തിരുവനന്തപു @o, 1992. രാജേന്ദ്രന്‍, സി., ഈന്ദര്യശാസ്(്രം, കേരളഭാഷാ ഇന്‍ സ്സിറ്റ്യൂട്ട, തിരുവനന്തപുരം, 2000. രാധാകൃഷ്ണന്‍, കെ. എസ്‌. ഈന്ദര്യശാസ്ശ്രം ഒരു പഠനം, പുസ്തക പ്രസാദക സംഘം., കൊടങ്ങല്ലൂര്‍, 1992. രാമകൃഷ്ണന്‍, ഇ.വി., അക്ഷരതയും ആധുനികതയും, സാഹിതൃൃരപവര്‍ത്തക സഹകരണ സംഘം, 2003. . ദേശീയതയും സാഹിത്യവും, ഡി. സി. ബുക്‌സ്‌, കോട്ടയം, 2001. വത്സലന്‍ വാതുശ്ശേരി, അടരുകള്‍ അടയാളങ്ങള്‍, കേരഭാഷാ ഇന്‍ സ്സിറ്റ്യൂട്ട, 2015. വാസുദേവന്‍ നായര്‍, എം. ടി., മഞ്ഞ്‌, ഡി. സി. ബുക്‌സ്‌, കോട്ടയം, 2005. വി. കെ.എന്‍. ആരോഹണം, ഡി. സി. ബുക്സ്‌, കോട്ടയം. . വിതാമഹന്‍,ഡി. സി, ബുക്‌സ്‌, കോട്ടയം, 1980. വിജയന്‍, ഒ.വി. ഖസാക്കിമന്‍് .ഇതിഹാസം, ഡി. ൩. ബ്ുുകസ്‌, കോട്ടയം, 1990. . ധര്‍മ്മപുരാണം. ഡി. സി. ബുക്‌സ്‌, കോട്ടയം, 2008. ശങ്കരാചാര്യര്‍, ഈന്ദര്യലഹരി ബാലകൃഷ്ണന്‍, വിവര്‍ത്തനം, ഡി. സി. ബുക്‌സ്‌, കോട്ടയം, 1993. ശ്രീകുമാര്‍, എസ്‌. എസ്‌. പുരോഗമന സാഹിത്യം - കുറ്ൃപ്തവ്ും കുമ്ചസാരവും, സാഹിത്യരപവര്‍ത്തക സഹകരണ സംഘം, കോട്ടയം, 2011. ശ്രീകുമാര്‍, ടി. ടി., ഉത്തരാധുനികതയ്ക്കച്ചുറം, ഡി. സി. ബുക്‌സ്‌, കോട്ടയം, 2000. ശ്രീജന്‍ വി. സി., തിരിഞ്ഞു നോക്കുന്പോള്‍, കെ. പി. അപ്പന്‍, ഹരിതം ബുക്‌സ്‌, 2010. 322 . സുൃവിശഷചിന്തകള്‍, കെ. പി. അപ്പന്‍ വ്യക്തിയും വിമര്‍ശകനും. ഇം(്പിന്റ ബുകസ്‌, കൊല്ലം, 1995. . വാക്കുംവാക്കും, സമീക്ഷ, കണ്ണൂര്‍, 1999. . നോവത്‌ വായനകള്‍, ഡി, സി. ബുകസ്‌, കോട്ടയം, 2003. സാനു, എം. കെ., വിശ്വസാഹിത്യ വിചാരങ്ങള്‍ (എഡി.) അരവിന്ദാക്ഷന്‍, എ., ഹരിതം ബുക്‌സ്‌, കോഴിക്കോട്‌, 2014. സുകുമാര്‍ അഴീക്കോട്‌, ഭാവന എന്ന വിസ്മയം, ഡി, സി, ബുക്‌സ്‌, കോട്ടയം, 2001. സുധാകരന്‍, സി. വി., ഉത്തരാധുനികത സിദ്ധാന്ത രുചികരങ്ങള്‍, ഡി. സി. ബുക്‌സ്‌, 2000. സുധീഷ്‌, വി. ആര്‍. വിദമാചനത്തിമന്& വാക്കും മനസ്സും, ഗയ പബ്ലിഷേഴ്‌സ്‌, 1999. സുനില്‍ പി. ഇളയിടം., അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. . വിണ്ടടുപ്ചുകള്‍, മാര്‍കസിസവും ആധുനികതാവാദ വിമര്‍ശന വും, കേരളസാഹിത്യ പരിഷത്ത്‌, തൃശ്ശൂര്‍, 2013. സേതു, പാണ്ഡവപുരം, ഡി. സി. ബുക്‌സ്‌, കോട്ടയം, 2003. റോയി, വി.സി., അച്ചാണി, ക. പി. അച്ഛ, ഹരിതം ബുക്‌സ്‌, 2010. ക്ഷേമേന്ദ്രന്‍. ഓൌചിത്യ വിചാരചര്‍ച്ച്‌ (വിവര്‍ത്തനം), ഭാസ്കരന്‍ എം. കേരള സര്‍വ്വകലാശാല, 1997. Abraham M.H., A Glossary of Literary Terms, Cengage Learning. Cherryl Hentry. The existentialism Reader, University of Georgia, 1996. Child Peter. Modernism. Routledge Publishers, 2000. Dewitt Hentry Parkar, Principles of Aesthetics. Eric Pertridge, Origin a short etymological dictionary of modern English. 323 Harries Kersten. History of aesthetics. University Press. London, 2012. Jacques Lezra. Modern European Criticism and Theory. A critical guide. Joseph Meeker. The comedy of survival studies in Literacy Ecology, 1974. Marcose, Herbert. The aesthetic Dimension Macmillan London, 1979. Martin M.C. Kughin. On literature Vintage Books, London, 2006. Mitchell Timothy. Question of Modernism Minneapolis. University Minnestoe Press 2000. Ranciere jacques. The politics of Aesthetics Gabriel Rock hills. Bloomberry, London, 2005. Sudha P. Pandya and Prefullac Kar. Interdisciplinary Perspective on Modernism. Thomas Mean. The psychology of unconscious the significance of Freud, The Modern tradition. Wilfred L Guerin. A headbook of critical approaches for literature. Oxford University Press, 2010. William Ruckart. An experiment in Ecocriticism Reading, 1978. 324 അനുബ॥സ്ധം 1 കെ. പി. അപ്പന്റെ കൃതികള്‍ കേഷോഭിക്കുന്നവരുമട സുവിശേഷം (1973) തിരസ്ക്കാരം (1978) കലഹവും വിശ്വന്പവ്യം (1984) മാറുന്ന മലയാള നോവല്‍ (1988) വരകളും വര്‍ണ്ണങ്ങളും (1992) കലാപം വിവാദം വിലയിരുത്തല്‍ (1992) മലയാളഭാവന മുല്യങ്ങളും സംഘര്‍ഷങ്ങളും (1992) ബൈബിള്‍ വളിച്ചത്തി് കവചം (1994) സമയ്പവാഹവും സാഹിത്യകലയും (1996) അഭിമുഖ്സംഭാഷണങ്ങള്‍ (1997) ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും (1997) കഥ ആഖ്യാനവും അന്ുഭവസത്തയും (1999) ഇന്നലകളിലെ അന്വേഷണ പരിശോധനകള്‍ (2000) വിവേകശാലിയായ വായനക്കാരോ (2002) രോഗവ്യം സാഹിത്യ ഭാവനയും (2004) ചരതമത്ത അഗാധമാക്കിയ ഗുരു (2005) മധുരം നിന്റ ജീവിതം (2006) തനിച്ചിരിക്കുന്വോള്‍ ഓാര്‍ക്മിക്കുന്നത്‌ (2006) പേനയുമട സമരമുഖങ്ങള്‍ (2006) അരാജകവാദിയായ] മാറുന്ന മലയാള? (2008) 325 പരകോപനങ്ങളുടെ പുസ്തകം (2008) ചരതമത്ത നിങ്ങശള്‍മക്കാച്ചും കുട്ടുക (2008) ഫിക്ഷന്റ്‌ അവതാരല?ലകള്‍ (2015) 326 തരന്ുബ!സ്ധം 2 പാരസ്ക്താരങ്ങള്‍ ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും - കേരളസാഹിത്യ അക്കാ ദമി അവാര്‍ഡ്‌, 1990. മധുരം നിന്റെ ജീവിതം - കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, 2008. 327 അനുബസ്ധം 3 പുൂര്‍വുപഠനങ്ങള്‍ കെ.പി.അപ്പന്‍ വ്യക്തിയും വിമര്‍ശകനും, ഒരുകൂട്ടം എഴുത്തുകാര്‍ കെ.പി.അപ്പന്‍ ജീവിതവും ചിന്തയും, മണാര്‍കാട്‌ മാത്യു (എഡി.) കെ.പി.അപ്പന്‍ വായനയുടെ വസന്തം, ഉണ്ണികൃഷ്ണന്‍ സി. (എഡി.) കെ.പി.അപ്പന്‍, ര്രതാപന്‍ തായാട്ടു (എഡി.) വാക്കും കുരിശും, രതീഷ്‌ ഇളമാട്‌ കെ.പി.അപ്പന്‍ വിമര്‍ശനം ദര്‍ശനം, ബിന്‍സി സി.ജെ. ഗവേഷണപ്രബന്ധങ്ങള്‍ കെ.പി.അപ്പന്റെ സംഭാവനകള്‍ ഒരു വിമര്‍ശനാത്മക അവലോകനം, രാജു മാധവന്‍, മഹാത്മഗാന്ധി സര്‍വ്വകലാശാല. സാഹിത്യ ധര്‍മം, മുണ്ടശ്ശേരി, മാരാര്‍, കെ.പി. അപ്പന്‍ എന്നിവരുടെ വിമര്‍ശനം അടിസ്ഥാനമാക്കി ഒരു പഠനം, ജോസഫ്‌ വര്‍ഗീസ്‌ മഹാ ത്മാഗാന്ധി സര്‍വ്വകലാശാല. നുതനഭാവുകുത്വം കെ.പി.അപ്പന്റെ വിമര്‍ശനത്തില്‍, മേരിക്കുട്ടി എം.എ. മഹാ ത്മാഗാന്ധി സര്‍വ്ൃകലാശാല.. 329 മലയാളസാഹിതൃത്തിലെ ആധുനികതാവാദവും നിരുപണവും ഒരു വിമര്‍ശ നാത്മക പഠനം, ജയ്സണ്‍ ജോസഫ്‌, മഹാത്മാഗാന്ധി സര്‍വുകലാശാ ല. ആധുനികത മലയാള വിമര്‍ശനത്തില്‍, കെ.പി.അപ്പന്‍, വി.രാജകൃഷ്ണന്‍, ആര്‍ നരേന്ദ്രപസാദ്‌ എന്നിവരെ ആധാരമാക്കിയുള്ള പഠനം, ശിവ്രപ സാദ്‌ പൊന്നന്‍, കേരളസര്‍വൃകലാശാല. സാഹിത്യവിമര്‍ശനത്തിന്റെ ദാര്‍ശനികത, കെ. പി. അപ്പന്റെ വിമര്‍ശനസാഹി ത്ൃത്തെ മുന്‍നിര്‍ത്തി ഒരന്വേഷണം, ബിന്‍സി, സി. ജെ., കേരളസര്‍വ്വ കലാശാല. ലേഖനങ്ങള്‍ കെ.പി.അപ്പനെ അടയാളപ്പെടുത്തുമ്പോള്‍, രാജേഷ്‌കുമാര്‍ പി.എസ്‌, മല യാളം റിസര്‍ച്ച്‌ ജേണല്‍. വിമര്‍ശനകലയിലെ അപ്പന്‍, പി.സി. റോയി. കെ.പി.അപ്പന്‍ എന്ന മായാത്ത മുദ്ര, ഹരികുമാര്‍, പി.കെ., കേരള കനമുദി. 330 അരനുബസ്ധം 4 പ്ദസൂൃചി Modernism - ആധുനികത Post modernism - ഉത്തരാധുനികത Classism - ക്ലാസ്റിസിസം Neoclassism - നിയോക്ടാസ്സിസിസം Romanticism - കാല്പനികത Realism - യഥാതഥവാദം Sociological criticism - സാമൂഹ്യ വിമര്‍ശനം Biographical criticism - ജീവചരി്ര വിമര്‍ശനം Historical criticism - ചരിത്രപരമായ വിമര്‍ശനം (ആഗമിക വിമര്‍ശനം) Psychological criticism - മന:ശാസ്ത്ര വിമര്‍ശനം Aesthetical criticism - സനന്ദര്യാത്മക വിമര്‍ശനം Impressionistic criticism - ്രതീതിനിഷ്ഠ വിമര്‍ശനം Comparative criticism - താരതമ്യാത്മക വിമര്‍ശനം Eco Criticism - പാരിസ്ഥിതിക വിമര്‍ശനം Aesthetics - ലാവണ്ൃയശാസ്ത്രം 331