പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി., സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം) കോഴിക്കോട്‌ സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി മലയാളം ബിരുദത്തിനു വേണ്ടി സമര്‍പ്പിക്കുന്ന ര്പബന്ധം സംശോധിത പതിപ്പ്‌ ജ്യോതി. സി മലയാളവിഭാഗം ശ്രീ കേരളവര്‍മ്മ കോളേജ്‌ (കോഴിക്കോട്‌ സര്‍വുകലാശാല) തൃശ്ശൂര്‍ മെയ്‌ 20% ECO-FEMINISM IN MALAYALAM POEMS (A study based on the Poems of ONV, Sugathakumari, Kadammanitta and Sachidhanandhan) JYOTHI. C Thesis submitted to University of Calicut for the Degree of Doctor of Philosophy in Malayalam Corrected Copy Supervising Teacher Dr. A.N. KRISHNAN ASSOCIATE PROFESSOR (Rtd.) N.S.S.COLLEGE, OTTAPALAM RESEARCH CENTRE DEPT, OF MALAYALAM SREE KERALAVARMA COLLEGE (UNIVERSITY OF CALICUT) THRISSUR MAY 2016 Dr. A.N. Krishnan Supervising Teacher, Associate Professor (Rtd) N.S.S. College, Ottapalam Palakkad, Kerala. CERTIFICATE This is to certify that the thesis entitled പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം) submitted to University of Calicut for the fulfillment of the Degree of Doctorate of Philosophy in Malayalam is the original work carried out by Jyothi. C carried out in the Department of Malayalam, Sree Kerala Varma College, Thrissur under my supervision and that the thesis has not been previously submitted for the award of any Degree, Diploma, Fellowship or other similar titles and it has not been published so far either in full of part. THRISSUR 04.05.2016 Dr. A.N. KRISHNAN ഡോ.എ.എന്‍.കൃഷ്ണന്‍ മാര്‍ഗ്ഗദര്‍ശകന്‍ അസ്സോസിയേറ്റ്‌ പ്രൊഫസ്സര്‍ (റിട്ട.) എന്‍.എസ്‌.എസ്‌.കോളേജ്‌, ഒറ്റപ്പാലം സാക്ധ്യപ്രതം എന്റെ കീഴില്‍ “പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം)” എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ജ്യോതി.സി.യുടെ ഗ്പബന്ധം മൂല്യനിര്‍ണ്ണയം ചെയ്ത എജ്യൂഡിക്കേറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തെറ്റുകള്‍ തിരുത്തിയ സംശോധിത പതിപ്പാണ്‌ ഇതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ 30.06.2017 ഡോ.എ.എന്‍.കൃഷ്ണന്‍ Jyothi. C Research Scholar Department of Malayalam Sree Kerala Varma College Kanattukara P.O., Thrissur Kerala - 680 O11. CERTIFICATE I hereby declare that the thesis entitled പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം)” submitted to University of Calicut after a pre submission seminar conducted on 16.05.2015 at Sree Kerala Varma College, Thrissur. The suggestions from the pre submission committee are also incorporated in this thesis. THRISSUR 04.05.2016 JYOTHL C Jyothi. C Research Scholar Department of Malayalam Sree Kerala Varma College Kanattukara P.O., Thrissur Kerala - 680 O11. DECLARATION I hereby declare that the thesis entitled പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം)” submitted to University of Calicut for the fulfillment of the Degree of Doctorate of Philosophy in Malayalam is the original work carried out by me in the Department of Malayalam under the guidance of Dr. A.N. Krishnan, Supervising Teacher, and it has not formed the basis full or partial for the award of any Degree, Diploma or other similar titles earlier and no part of the thesis has been published or sent for publication at the time of submission. THRISSUR 04.05.2016 JYOTHI. C DECLARATION I hereby Declare that in my knowledge and wisdom the Thesis entitled പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം) under the supervision and guidance of Dr.A.N.Krishnan Department of Malayalam, Sree Kerala Varma College is strictly has followed all kinds of criteria of plagiarism mentioned by University of Calicut. I also declare that the Thesis has completed with my own efforts and it has not included any documents or part of it without clear reference. Yours faithfully, JYOTHI. C കൃതജ്ഞത പാരിസ്ഥിതിക സ്ത്രീവാദം, മലയാളകവിതയില്‍ (ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം) എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ എല്ലാവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയ എന്റെ ഗുരുനാഥനും മാര്‍ഗ്ഗദര്‍ശകനുമായ കൃഷ്ണന്‍സാറിന്‌ സ്നേഹാദരവോടെ നന്ദി. ഗവേഷണ പാതയില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയ ശ്രീ കേരളവര്‍മ്മ കോളേജ്‌ മലയാളവിഭാഗം അധ്യാപകര്‍ക്കും മറ്റ്‌ അധ്യാപകര്‍ക്കും നന്ദി. കേരളവര്‍മ്മ കോളേജ്‌ ലൈബ്രറി, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി, കേരളസാഹിതൃ അക്കാദമി എന്നിവിടങ്ങളിലെ സ്റ്റാഫിനും നന്ദി. ്രബന്ധരചനയുടെ വിവിധ ഘട്ടങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹകരണങ്ങളും നല്‍കിയ എല്ലാ ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡി.ടി.പി. ലേ ഒനട്ടു പൂര്‍ണ്ണമാക്കി തന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഹൃദയപൂര്‍ണ്ണമായ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഉളളടക്കം ആമുഖം 1-7 അധ്യായം 1 പരിസ്ഥിതിബോധം ചരിത്രവും സാധ്യതകളും 8 - 34 അധ്യായം 2 സ്ത്രീവാദം 35 - 65 അധ്യായം 3 പാരിസ്ഥിതിക സ്ത്രീവാദം 66 - 116 അധ്യായം 4 ഒ.എന്‍.വി. കവിതയിലെ പ്രകൃതി, സ്ത്രീ സമീപനങ്ങള്‍ 117 - 144 അധ്യായം 5 സുഗതകുമാരി കവിതകളിലെ പരിസ്ഥിതി, സ്ത്രീവീക്ഷണം 145 - 167 അധ്യായം 6 സ്ത്രൈണതയുടെ ഭിന്നരുപങ്ങള്‍ കടമ്മനിട്ടുക്കവിതകളില്‍ 168 - 200 അധ്യായം 7 സ്ത്രീ, ്രകൃതി സങ്കല്പം സച്ചിദാനന്ദന്റെ കവിതയില്‍ 201 - 227 ഉപസംഹാരം 228 - 235 ഗ്രന്ഥസൂചി 236 - 246 സ്ഥ ത്ത 83 ന്ന ച ന്നണ്ട ത്ത ത്ത ങ്ങ ന്നദ്ധ ത്ത ത്ത ക്ഷ ങ്ങ ളം ടുങ്ങ ളള ങ്ങ ല്‍ ഞ്ഞ സ്ഥ ങ്ങ ഞ്ഞ ക്കന്നണ്ട ച ൭ യ്യ ന്ന ങ്ങ പ്പ ത്തന്ന പ്പ a ള്‍ ക്ക ന്ന ന്ത ക്ഷ ക്ത ക്കന്ന പ്പ ത്തല്‍ ക്ക ക്കപ്പുട്ട ണ്ട ക്കന്ന ത്ത വ്വ ന്ന ണ്ട ന്ന ag ണ്ണ ണ്ട ന്ന സ്ഥ ല്‍ ന്ന ന്ന ത്ത പൃക്ക BS OO gy ന്ന ത്ത ത്തളള ത്ത ത്തന്ന 9 ര്‍ ങ്ങ ര്‍ന്ന ര്‍ത്ത ന്ന ag BOM 6) BOM യ്യ ന്ത ത്ത ശക്കണ്ട ണ്ട ത്ത ര്‍ന്ന ക്ക ന്നളള ത്ത ന്‍ ര്‍ത്ത ക്കല്‍ ല്‍ ള്‍ച്വ ല്‍ ന്നങ്ങ ന്ത ങ്ങള്‍ ത്ത 1 ണ്ട ന്ന ക്കള്‍ ങ്ങ ക്കണ്ട ന്ത ര്‍ന്ന ന്ന സ്ഥ സ്ഥ ങ്ങ ര്‍ന്ന ക്കന്ന ങ്ങള്‍ ക്ക BS 6 ക്ക ന്ന സ്ഥ ണ്ട ക്ക ക്ക S ണ്ട ക്കന്ന ര്‍ത്ത ത്ത ക്ക ക്ത ന്ന ന്ധ ADS സ്ഥ ല്‍ a S ച്ച ന്ദന്‍ ന്ന ad ര്‍ത്ത ന്ന ന്ധ 6 സ്ഥ ന്ന ദ്ധന്ത ത്ത ൯ ര്‍ത്ത ഞ്ഞ ത്ത ല്‍ സ്ഥ ക്കപ്പട്ട ക്കന്ന ന്ന ക്ക ത്തല്‍ ൪ ക്കന്ന ത്ത ത്തളള ത്ത ത്ത ല്‍ a| @ ളള ദ്ധന്ത Mw als ന്ന a S ച്ച wad ന്ന ത്ത ല്‍ സ്ഥ ന്ന ന്ന ന്ന ങ്ങ ന്ന ൪ ക്കന്‍ ക്ക 2 BO O10) 03 ക്ത ള്ള ന്ത സ്ഥ ത്തല്‍ ക്ഷങ്ങ ര്‍വ്വ ക്കപ്പുടുട്ട ണ്ടങ്ക സ്ഥ ന്ന ദ്ധന്ത a} OM 6 ons ന്നട്ടല്ല ല്‍ ന്നദ്ധ a| OM a S ച ന്ദന്‍ ന്ന 06) 2 8B ങ്ങ സ്ഥ ണ്ട ട്ടല്ല ത്തല്‍ സ്ഥ ത്ത ന്‍റ ക്ഷത്ത ക്ക ല്‍ BOQ ങ്ങള്‍ ണ്ടത്ത ളള ത്തന്ന വ്വ സ്ഥ ദ്ധന്തങ്ങള്‍ ങ്ങ ത്ത ക്ക ന്ത ക്ക ക്ക ന്ന സ്റ ക്ക പ്പ ത്തന്നണ്ട ര്‍വ്വ ങ്ങള്‍ ത്തല്‍ AY alSS 3B ങ്ങള്‍ സ്ഥ ന്ന ദ്ധന്തത്ത a} OM gens സ്ഥ ത്ത ന്‍റ ദ്ധന്തത്ത പ്പ ത്തന്ന ത്തത്‌ ന്ന ന്ഥത്ത ൪ ന്ത സ്ഥ ക്ക ക്ത പ്പ ത്തന്ന a ag 06) 3 ക്ക OG ന്ന ന്ഥ സ്ഥ ത്ത ന്‍റ ദ്ധന്ത ങ്ങ ക്ക ണ്ടത്തന്ന 06) S amo ന്ന ര്‍ജ്ജ ന്ത ങ്ങള്‍ ന്ന ങ്ങള്‍ ക്കന്ന ങ്ങ ത്ത ന്ന സ്ഥ ന്ന സ്ഥ ത്ത ന്‍റ ര്‍ത്ത ക്ത ക്കന്ന സ്ഥ ത്സ ൯ ന്ന ന്ധ ത്ത ച്ച ന്നല്‍ ക്ഷ സ്ഥ ന്ന ങ്ങ ക്കന്ന ച്ചല്‍ സ്ഥ പ്ൃത്തക്കണ്ട ന്‍ S ച ന്ദന്‍ ന്ന ക്ക B88 ര്‍ക്കപ്പ ന്നന്ന ണ്ട ട്ടല്ല സ്ഥ ത്ത ൯ ര്‍ത്തക്കണ്ട ത്ത ar) S ച ന്ദന്‍ ന്ന ക്കന്ന ന്ധത്തല്‍ ക്കന്ന MU @ al ങ്ങ ന്ധത്തല്‍ ള്‍ക്കളളച്ച ക്കന്ന ന്ത സ്ഥ 4 am ച്ച ണ്ട സ്ഥ ന്ന ന്ന ക്കന്ന ര്‍ന്ന ക്ക ശ്വ ക്ഷ ളം ത്ത സ്ഥ ക്ഷ ന്ത സ്ഥ 6 ന്ന ക്കന്ന ന്ന ണ്ട ത്ത ന്ന ക്ക ര്‍വ്വൃ ങ്ങള്‍ ങ്ങള്‍ ന്ന ക്കന്ന ര്‍ന്ന ശ്ച ങ്ങള്‍ ക്കന്ന പ്പ ത്ത ന്നറ്റങ്ങ ക്ക യ്യന്ന സ്ഥ ത്ത ന്‍റ ത്ത ക്ത ക്ക സ്ഥ ന്ന ന്ന ത്തല്‍ യ്യന്ന ല്‍ സ്ഥ ത്ത ന്‍റ ള്ള ല്‍ ണ്ടത്ത ക്ക യ്യന്ന ല്‍ സ്ഥ ള്‍ പ്പ ത്തന്ന ത്തച്ഛന്‍ ന്‍ ഒളളത്തള്‍ 28836 പ്പ ണ്ണ ങ്കക്കപ്പ ശൂ പ്പള്ള ഞ്ഞ ൯ ര്‍ ന്ന ക്കന്ന ള്‍ ഞ്ഞ ക്ക ളള ടുത്ത ച്ച സ്ഥ സ്ഥ ap aM © ണ്ട ന്ന സ്ഥ ര്‍ച്ച സ്ഥ ന്ന ന്ന ര്‍ന്ന ന്ന ച്ച ല്‍ ക്ക ക്കന്ന ണ്ട ത്ത ക്ക ള്ളന്ന ത്ത ന്‍റ ക്ക ത്ത ല്‍ ന്ന ക്ക ച്ച പൃക്കന്നണ്ട സ്ഥ ന്ധങ്ങ ക്ക 5 ക്കന്ന a a ങ്ങള്‍ ന്ന ത്തല്‍ ക്കന്ന ളള ള്‍ ണ്ടത്ത യ്യന്ന ന്‍ ഗ്ന ങ്ങള്‍ ങ്ങ ക്ഷ OO am ങ്ങ ക്ക ക്കന്ന ന്ന ത്ത ണ്ടത്തന്ന ന്ന ഞ്ച ത്തല്‍ സ്ഥ ത്ത ന്‍റ ര്‍ ന്ദ ത്മ ക്ക ങ്ങള്‍ ക്കപ്പ ത്ത ന്‍റ ക്ഷ OO ങ്ങള്‍ ല്‍ ക്ക ച്ച ക്കന്ന ന്ദ ന്ദ ന്നങ്ങ ത്ത ക്കന്ന ag ങ്ങ ക്ക ച്ച S സ്ഥ ന്ന ങ്ങ ങ്ങ പ്പക്കന്ന ന്ന ത്ത ക്ക ങ്ങള്‍ ങ്ങ ര്‍ത്ത പ്പ ച്ച ക്കന്ന ന്ന ക്ത ക്ക ന്ന ങ്ങള്‍ ടുക്ക ല്‍ ന്ന ത്തല്‍ ള്‍ ന്ത ദ്ധ ങ്ങള്‍ 8 ര്‍ ത്ത ന്ന ങ്ങ ടക്ക ല്‍ ക്ക ന്ന ക്കന്ന ത്ത ക്ഷച്ച സ്ഥ ത്ത ര്‍ത്ത ക്ക ന്ന ല്‍ ങ്ങ ണ്ടത്ത യ്യന്ന 6 ച a3 ag സ്ഥ ങ്ങ ക്ക €> ച a3 ag ല്‍ ന്ന ത്തല്‍ ങ്ങ ണ്ടത്ത ങ്ങ ത്തല്‍ ര്‍ത്ത ക്കന്ന 7 അധ്യായം 1 പ്രിസ്ഥിതിബോധം ചരിത്രവും സാധൃതകളും പരിസ്ഥിതി ബോധം എന്ന വാക്കുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മനുഷ്യനും പ്രകൃതിയും തമ്മിലുളള അനുക്രമമായ സഞ്ചാരവും അതിലുടെ സ്വരുപിക്കപ്പെടുന്ന സമന്വയ ബോധവുമാണ്‌. മനുഷ്യന്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി അവന്റെ (്പവൃത്തിയുടെ ഭാഗമായി നിരന്തരം നാശത്തിനിരയായിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ്‌ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ അവനെ നയിച്ചു. ഈ ബോധപൂര്‍വ്വമായ ഇടപെടല്‍ പരിസ്ഥിതി ചിന്തകള്‍ക്ക്‌ ഗതി വേഗം കൂട്ടി. 1.1. ഇക്കോളജി ചിന്തയുടെയും ആശയങ്ങളുടെയും അനുഭവങ്ങളുടെയും വിനിമയ സന്ദര്‍ഭങ്ങളില്‍ ഇന്നു സജീവമായി കടന്നുവരുകയും ചര്‍ച്ച ചെയ്യപ്പെടു കയും ചെയ്യുന്ന ഗ്രശ്നമേഖലയാണ്‌ പരിസ്ഥിതിയും അതുമായി ബന്ധ പ്പെട്ട മറ്റ്‌ വിഷയങ്ങളും. “പ്രകൃതിയും അതിന്റെ ആവാസവ്യവസ്ഥകളും അതിലെ ജീവജാലങ്ങളും തമ്മില്‍ ബന്ധപ്പെട്ടുവരുന്ന അതൃന്തം സ്വാഭാവി കവും സാധാരണവും സര്‍ഗ്ഗാത്മകവുമായ ഒരവസ്ഥയെ പരിസ്ഥിതി എന്ന വാക്ക്‌ സൂചിപ്പിച്ചുകൊണ്ടിരിക്കുന്നു” . “വസതി എന്നര്‍ത്ഥമുള്ള ഇക്കോസ്‌ Eikos ശാസ്ത്രം എന്നര്‍ത്ഥമുള്ള ലോഗോസ്‌ Lഠഉള്റട എന്നീ രണ്ടു ഗ്രീക്കുപദങ്ങളില്‍ നിന്നാണ്‌ ഇക്കോളജി എന്ന വാക്ക്‌ ഉണ്ടായത്‌”. “1866 ല്‍ ജര്‍മ്മന്‍ ജീവശാസ്ത്രജ്ഞനായ ഏണസ്റ്‌ ഹെയ്ക്കല്‍ Hrnst Heackl ആണ്‌ ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത്‌” . ഇതി നുമുമ്പ്‌ ഹിപ്പോശ്രാറ്റസും Hippocrates അരിസ്റ്റോട്ടിലും Aristotle ഒക്കെ സസ്യജാലങ്ങളും ജന്തുജാലങ്ങളും ഉള്‍പ്പെടുന്ന പ്രകൃതിയുടെ 8 സംയോഗ സ്വത്വത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടങ്കിലും ആധുനിക ഉത്തരാധു നിക സമൂഹങ്ങളില്‍ ഗ്പകൃതിയും മനുഷ്യനും നേരിടുന്ന വെല്ലുവിളികളു മായി ബന്ധപ്പെട്ട പാരിസ്ഥിതിക ചിന്തകളില്‍ നിന്നും ഭിന്നമാണത്‌. “ഇക്കോളജി എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന പദം പരിസ്ഥിതി എന്നതാണ്‌. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ചുറ്റുപാടു കള്‍ എന്നാണിതിനര്‍ത്ഥം. “ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനു ഷ്യന്‍, ജന്തുജാലങ്ങള്‍, സസ്യബഹുലതകള്‍ ഇവയെല്ലാം പാരിസ്ഥിതിക വ്യവസ്ഥയിലെ മുര്‍ത്തതയും സ്വതന്ത്ര സ്വത്വവുമുളള ഘടകങ്ങളാണ്‌. എന്നാല്‍ പരിസ്ഥിതി എന്ന പരികല്പനയില്‍ ഇവ ഒന്നും തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നില്ല. ഒറ്റപ്പെടലില്‍ ഇവയുടെ സ്വാതന്ത്രവും സ്വത്വവും മൂര്‍ത്ത തയും മാഞ്ഞുപോകുന്നു. യാഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യം, സ്വത്വം അതു മായി ബന്ധപ്പെട്ട ധൂര്‍ത്തത, എന്നൊക്കെയുള്ളത്‌ പരികല്പനകൾ മാത്രമാ ണ്‌. ഈ ഘടകങ്ങളെല്ലാം സംഘടിതമാകുകയും സംഘടിതാവസ്ഥയുടെ ഒരു ഹാര്‍മണി അനുഭവപ്പെടുകയും ചെയ്യുന്നിടത്താണ്‌ പരിസ്ഥിതി എന്ന സംജ്ഞതയ്ക്കും സംസ്ക്കാരത്തിനും യാഥാര്‍ത്ഥൃത്തിനും അര്‍ത്ഥം രുപ പ്െട്ടുവരുന്നത്‌” . “ഒരു പ്രദേശത്ത്‌ വസിക്കുന്ന വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ തമ്മി ലുള്ള പരസ്പരബന്ധവും അവയ്ക്ക്‌ ഭാതിക പരിസ്ഥിതിയുമായുള്ള ബന്ധവും വിശകലനം ചെയ്യുന്ന ശാസ്ത്രമാണ്‌ ഇക്കോളജി” . എന്ന്‌ എം.ജി.പിത്കാര M.G.Chitkara രേഖപ്പെടുത്തുമ്പോള്‍ കെ.സി.നാരായ ണന്‍ കുറച്ചുകൂടി വിശദമായി പരിസ്ഥിതി ബോധത്തെ ഇ്രപകാരം നിര്‍വ്ൃ ചിക്കുന്നു. 9 “ശക്തിയുടെ ഇരയോ ചുഷണത്തിന്റെ വിഷയമോ, മനുഷ്യന്‍ എന്ന യജമാനന്‌ വിധേയമോ അല്ലാത്ത ഒരു പ്രകൃതിയെ കണ്ടെത്താനും ആ പ്രകൃതി ബിംബത്തെ ആധാരമാക്കി പുതിയൊരു ജീവിതരീതി അന്വേഷി ക്കാനും അതു യത്നിക്കുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഇതിനെയാണ്‌ പരിസ്ഥിതിബോധം എന്നു വിളിക്കുന്നത്‌” . ഇക്കോളജി എന്ന പദം ജീവശാസ്ത്രത്തിന്റെ ഒരു വിഭാഗമായിട്ടാണ്‌ പരിഗണിച്ചിരുന്നത്‌. പ്രാചീന മനുഷ്യര്‍ നായാടി ജീവിതം കഴിച്ചവരാണ്‌. അതില്‍ നിന്നും ഭിന്നമായി ചുഷണ വ്യവസ്ഥയും അധികാരകേന്ദ്രങ്ങളും വളരുകയും വികസനമെന്ന കാഴ്ചപ്പാട്‌ ഫല(്രദമാകാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മനുഷ്യന്റെ പ്രകൃതി വീക്ഷണത്തിലും മാറ്റം വന്നു. “കഥയും പരിസ്ഥിതിയും” എന്ന ഗ്രന്ഥത്തില്‍ ജി.മധുസുദനന്‍ ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളെയും പരിസ്ഥിതിയുമായിബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാന്‍ കഴിയു എന്ന്‌ സമര്‍ത്ഥിക്കുന്നുണ്ട്‌. “ജീവന്റെയും ജീവിതത്തി ന്റെയും സമസ്തമേഖലകളും ഇന്നു പരിസ്ഥിതി ചിന്തയ്ക്കു വിഷയമാണ്‌. കൃഷിയില്‍ ഫുക്കുവോക്ക പ്രചരിപ്പിക്കുന്ന ജൈവരിതികള്‍ മുതല്‍ ആരോ ഗ്യസംരക്ഷണത്തിലെ പ്രൃകൃത്യാനുസാരിയായ പരിണാമങ്ങള്‍ ഭവന നിര്‍മ്മാണത്തിലെ ബേക്കണ്‍സ്റ്റൈല്‍ ഉനര്‍ജ്ജോത്പാദനത്തിന്റെ ബദല്‍ തന്ത്രങ്ങള്‍ പ്രദൂഷരഹിത വ്യവസായങ്ങള്‍, ആഗോളവത്ക്കരണത്തിലെ ്രകൃതിവിരുദ്ധത വ്യവസായ ടുറിസത്തിലെ ആഘാതങ്ങള്‍, ഭക്ഷണശീല ങ്ങളിലെ വ്യതിയാനങ്ങള്‍, ജല ഉപയോഗം, രാസവിമുക്ത വസ്ത്രങ്ങളുടെ ഉപയോഗം എന്നിങ്ങനെ സുര്യനു താഴെ ഉള്ളതെന്തും ഇന്നും പരിസ്ഥിതി യുമായി ബന്ധപ്പെടുത്തിയല്ലാതെ ചിന്തിക്കാനാവില്ല”” - എന്ന്‌ അദ്ദേഹം വിശദമാക്കുന്നു. ഇക്കോക്രിട്ടിസിസം എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ച 10 റൂക്കോര്‍ട്ട്‌ പരിസ്ഥിതിബോധത്തെ സാഹിത്യ പഠനത്തിലുന്നുന്ന സമീപന മായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌. ““സാഹിത്യപഠനത്തില്‍ ഇക്കോളജിയും പാരിസ്ഥിതിക തത്ത്വങ്ങളും ഉപയോഗിക്കുന്നത്‌ എങ്ങനെയെന്ന്‌ പരീക്ഷി ക്കുവാനാണ്‌ എന്റെ ഉദ്യമം. കാരണം നാമെല്ലാം ജീവിക്കുന്ന ലോക ത്തിന്റെ ഇന്നത്തെ അവസ്ഥയേയും ഭാവിയേയും സംബന്ധിച്ച്‌ ഏറ്റവും പ്രസക്തമായ വിഷയമാണ്‌ “ഇക്കോളജി എന്ന്‌ പരിസ്ഥിതിയുടെ പ്രാധാ നയത്തെ മുന്‍നിര്‍ത്തി നിര്‍വ്ൃചിക്കുന്നു. 1.2. പാശ്ചാതൃചിന്തയിലെ പരിസ്ഥിതി വീക്ഷണം പാശ്വാത്യപരിസ്ഥിതി വീക്ഷണം പുരോഗമനത്തിന്റെതാണ്‌. പ്രകൃതി മനുഷ്യനെ വരുതിയിലാക്കുന്നതല്ല, മനുഷ്യന്‍ ഗ്രകൃതിയെ വരു തിയിലാക്കുന്നു എന്നതാണ്‌ പാശ്ചാത്യ വീക്ഷണത്തിന്റെ സവിശേഷത. ““്രകൃതിയെ വരുതിയില്‍ നിര്‍ത്തുകയും തൊഴുത്തില്‍ കെട്ടിയ പയ്യിനെ എന്ന വണ്ണം കറന്നെടുക്കുകയും ചെയ്യുക എന്നതാണ്‌ പാശ്വാതൃദേശത്ത്‌ ഉദയം ചെയ്തതും ഇന്ന്‌ ലോകം മുഴുവന്‍ പരന്നു കഴിഞ്ഞിട്ടുളളതുമായ ആധുനിക പരിഷക്കാരത്തിന്റെ പ്രകൃതി വീക്ഷണം. ഗ്രകൃതിനാഥനായ പുരുഷന്‍ എന്നതാണ്‌ ഈ പരിഷക്കാരത്തിന്റെ മയലിക ബിംബം”. ഗ്രീസിലാണ്‌ ആദ്യമായി പരിസ്ഥിതി എന്ന പാശ്ചാതൃചിന്ത കടന്നു വരുന്നത്‌. സോക്രട്ടീസ്‌, അരിസ്റ്റോട്ടില്‍ എന്നീ തത്വചിന്തകര്‍ സസ്യങ്ങള്‍, മൃഗങ്ങള്‍ക്കുവേണ്ടിയും മൃഗങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയും ജീവിക്കുന്നു എന്ന വാദഗതിക്കാരാണ്‌. നിശ്വല ഗ്രകൃതിയെയല്ല ചലനാത്മക ര്പകൃതി യേയാണ്‌ ഇവര്‍ സൃഷടിക്കാന്‍ ശ്രമിച്ചത്‌. പിന്നീടുവന്ന ക്രൈസ്തവ ചിന്ത മാനുഷിക മുന്നേറ്റത്തില്‍ ശ്രദ്ധ ചെലുത്തി. എല്ലാം മനുഷ്യനുവേ ണ്ടിയാണ്‌ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. പെറ്റു പെരുകി ഭൂമിയെ നിറ 11 യ്ക്കുന്ന തരത്തിലുളള ധാരണകളാണ്‌ അവര്‍ വെച്ചു പുലര്‍ത്തിയത്‌. അതുവഴി ഭൂമിയിലെ സര്‍വ്ൃചരാചരങ്ങളെയും കീഴ്പ്പെടുത്തുകയും ചെയ്യാം. എന്നാല്‍ ബൈബിളില്‍ കൃഷിയിറക്കാനും, ഏദന്‍തോട്ടം സംര ക്ഷിക്കാനും മനുഷ്യനെ ഭൂമിയിലിറക്കി എന്ന പ്രസ്താവനയുണ്ട്‌. “തത്വവും പ്രയോഗവും തമ്മില്‍ ഇത്രയേറെ അന്തരം കൈവന്ന ഒരു മതം ഒരു പക്ഷേ ക്രിസ്തുമതം പോലെ ഒന്നില്ല എന്ന്‌ ആനന്ദ്‌ നിരീക്ഷി ക്കുന്നുണ്ട്‌” . മതചിന്തകളെ വിവിധതരത്തില്‍ വ്യാഖ്യാനിക്കുകയും പ്രകൃതിയെ ചുഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്‌ തൊട്ടതെല്ലാം കീഴടക്കുക എന്ന ഭാവമാണ്‌. ഇത്‌ അക്കാലത്തെ ചിന്തകരേയും ബാധിച്ചു. വികസനം മാ്രമായിരുന്നു ലക്ഷ്യം. ്രാന്‍സിസ്‌ ബേക്കണ്‍, ദെക്കാര്‍ത്തെ എന്നിവര്‍ ശാസ്ത്രത്തിന്റെ മുന്നേറ്റത്തോടെ പ്രകൃതിയെ കീഴടക്കാം എന്ന്‌ ചിന്തിച്ചു. പ്രകൃതിയെ കീഴടക്കേണ്ടതാണെന്നും അതിലെ ഉര്‍ജ്ജം മുഴുവന്‍ മനു ഷൃയന്‌ ഉപയുക്തമാക്കാനുള്ളതാണെന്നുമാണ്‌ ്രാന്‍സിസ്‌ ബേക്കന്റെ കാഴ്ച്ചപ്പാട്‌. ഇങ്ങനെ പാശ്ചാത്യലോകത്തുണ്ടായ പരിസ്ഥിതി വീക്ഷണം ്രകൃതിയെ വരുതിയില്‍ നിര്‍ത്തുന്ന മനുഷ്യന്റെ ചിന്താഗതിക്കൊത്ത്‌ വളര്‍ച്ച പ്രാപിച്ചതാണെന്ന്‌ കാണാം. 1.3. പാരിസ്ഥിതികാവബോധം ഭാരതത്തില്‍ ഭാരതത്തിലെ വേദോപനിഷത്തുകളിലും ഇതിഹാസ പുരാണങ്ങ ളിലും പാരിസ്ഥിതികാവബോധത്തിന്റെ വേരുകള്‍ രൂഡമൂുലമാണ്‌. മനു ഷ്യനും പ്രകൃതിയും ഒന്നാണെന്ന ചിന്തയാണ്‌ പനരസ്ത്യദേശത്തില്‍ നില നിന്നിരുന്നത്‌. അതൊരു ജീവിത രീതിയായിരുന്നു. “ഇന്ത്യയിലും ചീന യിലും ജപ്പാനിലും മറ്റു സര്‍വൃഭൂതധാത്രിയായ ഭൂമിയുടെ വരിശകളില്‍ ഒരു 12 സ്വരം മാര്രമായിരുന്നു മനുഷ്യന്‍. അവന്റെ ജാതകത്തില്‍ പക്ഷികളും മൃഗ ങ്ങളും ഒത്തുചേര്‍ന്നിരുന്നു”” പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടം തട്ടാത്ത രീതിയിലായിരുന്നു മനുഷ്യന്റെ ഇടപെടല്‍. അതുകൊ ണ്ടുതന്നെ സഹജീവനത്തിന്റെ രീതി ഭാരതത്തിനുണ്ടായി. നാലു വേദങ്ങളിലും പ്രകൃതിയെ സഹജീവിയായി കാണുന്ന വീക്ഷണം നിലനില്‍ക്കുന്നുണ്ട്‌. “ഹേ! ഭൂമി ഞാന്‍ നിന്നില്‍ നിന്നെടുക്കുന്നതെന്തോ അത്‌ വീണ്ടും മുളച്ചുവരട്ടെ. പാവനമായവളെ ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ നിന്റെ ഹൃദയത്തെ പിളര്‍ക്കാതിരിക്കട്ടെ” (അഥര്‍വ്വവേദം 127) ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ സൂക്തത്തില്‍ ഉന്നിപറയുന്നു. സര്‍വ്ൃവചരാചരങ്ങളുടെയും അമ്മയായ ഭൂമിയോട്‌ “അല്ലയോ ഭൂമിദേവി അവിടുന്ന്‌ വിസ്താരവതിയായി സുഖദാത്രിയായി കണ്ടകരഹിതയായി എല്ലാവര്‍ക്കും അധിവാസസ്ഥാനഭൂതയായി ഭവിച്ചാലും. മതിയാവോളം വിസ്തൃതമായ ഗൃഹം ഞങ്ങള്‍ക്ക്‌ തന്നരുളി യാലും” . എന്ന പ്രാര്‍ത്ഥന പരാണികരുടെ ഭൂമിയോടുള്ള ആദരവിനെ കാണിക്കുന്നതാണ്‌. സമുഹാധിഷ്ഠിതമായ ദര്‍ശനവും ജീവിതക്രമവും തുടര്‍ന്നിരുന്ന വൈദിക ജീവിതം സമദര്‍ശനത്തില്‍ അധിഷഠിതമായിരു ന്നു. വൈദികതലത്തില്‍ നിന്നുകൊണ്ട്‌ പ്രകൃതിയെ ആരാധിക്കുന്ന രീതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ദ്യഡപ്പെടുത്തി മനു ഷ്ൃയനും മനുഷ്യനുള്ള പ്രകൃതിയുടെ ഭാഗമാക്കുകയും പ്രകൃതിയെ അറി ഞ്ഞാദരിക്കുന്ന തലം അക്കാലത്ത്‌ ദൃശ്യമാകുകയും ചെയ്തു. പ്രകൃതി യെ ആരാധിക്കുന്ന സമ്മ്രദായം വിട്ടു, പ്രകൃതിയുടെ ആന്തരികാര്‍ത്ഥം 13 ഗ്രഹിക്കാനുള്ള അന്വേഷണത്തിന്റെ ഫലമായിട്ടാണ്‌ ഉപനിഷത്തുകള്‍ ഉണ്ടായത്‌. ““യാതൊരുത്തന്‍ സകല ഗ്രാണിവര്‍ഗ്ഗത്തെയും സര്‍വ്വാധാരമായിരി ക്കുന്ന പര്രഹ്മ പുരുഷോത്തമനില്‍ പരബ്രഹ്മത്തില്‍ കാണുകയും അതു പോലെ പരബ്രഹ്മത്തില്‍ കാണുകയും അതുപോലെ പരബ്രഹ്മത്തില്‍ ്രാണിവര്‍ഗ്ഗത്തില്‍ ദര്‍ശിക്കുകയും ചെയ്യുന്നുവോ അവന്‌ ആരെയെങ്കിലും വെറുക്കുവാനോ ദ്വേഷിക്കുവാനോ എങ്ങനെ കഴിയും ? അവന്‍ സദാസമ യവും തന്റെ പരമാത്മ പ്രഭുവിനെ (ഗ്രണമിക്കുകയും സകലരേയും സേവിച്ചു സഖ്യമുണ്ടാക്കാന്‍ ആശിക്കുകയും ചെയ്യുന്നു” . ഈശ്വരശ ക്തിയുടെ ആവാസകേന്ദ്രങ്ങളാണ്‌ സകലചരാചരത്തിലും എന്ന ഈശാ വാസ്യോപനിഷത്തിന്റെ ഈ ഉദ്ബോധനം സകല ഉപനിഷത്തുകളുടെയും മുഖ്യസന്ദേശമാണ്‌. പ്രാചീന ഭാരതീയ കവിതകളിലേക്ക്‌ കടക്കുമ്പോള്‍ മനുഷ്യപ്രകൃതി യുടെ സമന്വയം ദൃശ്യമാകും. ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌ കാളിദാസ കവിതകള്‍. “അഭിജ്ഞാനശാകുന്തളം' നാടകത്തില്‍ മനുഷ്യര്‍ക്കൊപ്പം പ്രകൃതിക്കും സ്ഥാനം നല്‍കുന്ന പൌരസ്ത്യ വീക്ഷണം അനാവൃതമായിരി ക്കുന്ന നാലാമങ്കത്തിലെ ശകുന്തളയുടെ ഭര്‍തൃഗൃഹത്തിലേക്കുള്ള പുറപ്പെ SO വേളയില്‍ പ്രകൃതി ശകുന്തളയെ കനിഞ്ഞനുഗ്രഹിക്കുന്നുണ്ട്‌. “വന ജോത്സ്ൃയനേ നീ മാവിന്മേല്‍ പടര്‍ന്നിരിക്കുകയാണെങ്കിലും ഇങ്ങോട്ട ഞാന്ന ചില്ലക്കൈകള്‍കൊണ്ട്‌ എന്നെ കെട്ടിപിടിക്കു”* എന്ന്‌. ശകുന്തള വനജ്യോത്സ്യനയോട്‌ യാത്ര ചോദിക്കുന്ന രംഗത്തില്‍ പറയുന്നുണ്ട്‌. പ്രകൃതിയും മനുഷ്യനും സമത്വത്തില്‍ വര്‍ണ്ണിക്കുന്നതിനുദാഹരണമായ കാളിദാസകൃതികള്‍ അക്കാലഘട്ടത്തിലെ സാമുഹിക പ്രതിബന്ധതയെ 14 കാണിക്കുന്നു. എം.പി.ശങ്കുണ്ടിനായരുടെ അഭിഗ്രായത്തില്‍ “മനുഷ്യനും ്രകൃതിക്കും ഇടയിലുള്ള എല്ലാ അതിരുകളും അറ്റു പോകുന്നു. സ്നേഹ വിശ്വാസങ്ങള്‍ ഇരുവഴിയായും (്രവഹിക്കുന്നു. സന്ധ്യലതാദികള്‍ പുലര്‍ത്തുന്ന മമനലോകത്തിന്റെ മണിയറകളിലേക്ക്‌ മനുഷ്യരും പ്രവേശി ക്കുന്നു, ഈ ജീവിത വിനിമയം കാളിദാസന്‌ ഒരു സങ്കല്‍പ്പം മാത്രമല്ല അനുഭവവുമാകുന്നു. ശാകുന്തളം നാലാമങ്കത്തില്‍ കാണുന്നത്‌ വെറും ്രകൃതിവര്‍ണ്ഠനയല്ല. ഗ്രകൃതിയും മനുഷ്യനും തമ്മില്‍ സാത്മ്യം വന്ന ഒരു ജീവിതമത്രേ” എന്നതാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുളള പരസ്പര്യത്തില്‍ കെട്ടിപ്പടുത്ത ഈ ജീവിതം ഉപനിഷത്തുകളിലും കവിത കളിലും ്രമേയമായി വിശാലമായ പ്രകൃതി ബോധം ഭാരതത്തില്‍ ഉണ്ടാ യിരുന്നു എന്നാണ്‌ ഇതെല്ലാം വെളിപ്പെടുത്തുന്നത്‌. 3.41. തിണസങ്കല്പം സംഘകാലഘട്ടത്തില്‍ തൊല്‍ക്കാപ്പിയര്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്ന കവികള്‍ ഉപയോഗിച്ച സങ്കേതമാണ്‌ തിണ. ഐന്തിണ സങ്കല്‍പ്പം വൈവി ധ്യമാര്‍ന്ന ഗ്പകൃതിയുടെ സാന്നിധ്യം ഉള്‍ക്കൊള്ളുന്നു. തൊല്‍ക്കാപ്പിയ ത്തിലെ പൊരുളതികാരത്തിലാണ്‌ തിണ ചര്‍ച്ചയുള്ളത്‌. തമിഴ്നാടിന്റെ ഭൂപ്രകൃതിയാണ്‌ തമിഴകത്തിന്റെ കാവ്യപാരമ്പര്യത്തെയും ജീവിത ത്തെയും നിര്‍ണ്ണയിച്ചിരുന്നത്‌. അന്നൊക്കെ സമുഹം മനുഷ്യനെ പ്രകൃതി യുടെ ഭാഗമായി കണ്ടു. അഞ്ചു പ്രദേശങ്ങള്‍ക്ക്‌ അഞ്ചു പൂക്കളുടെ പേരു നല്‍കി. പാലൈ, നെയ്തല്‍, കുറിഞ്ഞി, മരുതം, മുല്ലൈ എന്നിവയാണ്‌ അവ. ഐന്തിണകളുടെ ഭുപ്രദേശങ്ങളെക്കുറിച്ച്‌ ശ്രീധരന്‍ അഞ്ചുമൂര്‍ത്തി “തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാനവും” എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു. 15 1. കുറിഞ്ചി - കുന്നിന്‍പുറങ്ങള്‍ (പര്‍വൃത്രപദേശങ്ങള്‍) 2. മുല്ലൈ - മേച്ചില്‍ സ്ഥലങ്ങള്‍ (കാടുഗ്രദേശം - വന്‍പുലം) 3. മരുതം - സമതലരപദേശം (മെന്‍പുലം) 4. നെയ്തല്‍ - നദീതീരം, കടല്‍തീരം, (പെരമണ്‍ ഉലകം) 5. പാലൈ - വിജനപ്രദേശം, ഈഷരഭുമി, വെബരല്‍ അഥവാ ചുരം) E ഈ അഞ്ചു പ്രദേശങ്ങളിലൂടെ വളര്‍ന്നു വികസിച്ച തിണസങ്കല്‍പ്പം പ്രകൃതി മനുഷ്യബന്ധത്തെ ഏകത്വത്തില്‍ ദര്‍ശിച്ചു. ആദ്യം ശിശു സഹജ മായ നിഷ്കളങ്കതയോടെ പ്രകൃതിയുടെ സാന്നിധ്യത്തില്‍ ആഹ്ഘാദിച്ച മനു ഷ്യന്റെ പ്രകൃതി സങ്കല്‍പ്പത്തില്‍ ക്രമേണ ധാര്‍മ്മികതയുടെയും ആത്മീയ തയുടെയും ഘടകങ്ങള്‍ കടന്നുവന്നു. അപ്പോഴേക്കും ഗ്രകൃതിയും മനു ഷ്യനും തമ്മിലുളള ബന്ധം ഗാഡ്ദമായിത്തീര്‍ന്നു. കവിതയുടെ വൃത്തവും ഇതിവൃത്തവും ഗ്രകൃതി ആയിത്തീരുന്ന ഒരു അവസ്ഥ തിണദര്‍ശന ത്തിലുണ്ട്‌. ഇതില്‍ നാടോടി ജീവിതമുദ്രകളും പതിഞ്ഞുകിടപ്പുണ്ട്‌. മനുഷ്യന്റെ വൈകാരിക പ്രകടനങ്ങളെ അഞ്ചുതിണകളിലൂടെ പരി സ്ഥിതിയുടെ വിവിധ തലങ്ങളുമായി ബന്ധിപ്പിച്ചാണ്‌ സംഘകൃതികളെഴു തപ്പെട്ടത്‌. അത്രമേല്‍ പ്രകൃതിയും മനുഷ്യജീവിതവും സംഘകാലത്ത്‌ ബന്ധപ്പെട്ടിരുന്നു. 3.2. നാടോടി സംസ്കാരം കാവുകള്‍ കേരളത്തിലെ ്പാചീനമായ ആരാധനാ സമ്മ്രദായത്തിന്റെ ശേഷിപ്പുകളാണ്‌ കാവുകള്‍. വൃക്ഷക്കൂട്ടവും കുറച്ചു കല്ലുകളുമടങ്ങിയ താണ്‌ ഗ്രാമീണര്‍ ആരാധിച്ചുവന്ന കാവുകള്‍. സകലചരാചരങ്ങള്‍ക്കും 16 ആത്മാവുണ്ടെന്നും ആത്മാവിന്റെ കൂടുമാറ്റം നടക്കുന്നുവെന്നും വിശ്വസി ച്ചിരുന്ന മനുഷ്യര്‍ പ്രകൃതി പ്രതിഭാസങ്ങളെയും വൃക്ഷങ്ങളെയും ആരാധി ച്ചുവന്നു. ഉദാ: കുന്നിമാരിത്തേക്ക്‌, മല്ലീശ്വരന്‍ മുടി. ഇത്തരം പ്രാചീന വിശ്വാസങ്ങളിലെ ശക്തമായ ഒരു വ്യവസ്ഥയാണ്‌ കുലചിഹ്ാാരാധാന. വംശചിഹന സസ്യത്തെ ജന്തുവിനെ കൊല്ലരുത്‌ എന്ന വിലക്ക്‌ പ്രകൃതി യുടെ നിലനിലിപ്പിന്റെ പ്രേണയായിരുന്നു. ജന്തുസസ്യ വൈവിദ്ധ്യവും ജീവിതവലയവും നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള നീതിശാസ്ത്രമായി രുന്നു കാവുകളുടെ ആരാധന. പനകളും പാലകളും മിത്തുകളുടെ ആവാസ കേന്ദ്രങ്ങളായി. കാവുകളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ നാടോടി സര്‍ഗ്ഗാത്മകതയെ ്രതിഫലിപ്പിക്കുന്നതാണ്‌. ഈ ദ്രാവിഡ സംസ്കാരഘടകങ്ങളിലേക്ക്‌ പില്‍ക്കാലത്ത്‌ ആര്യവൈദിക സംസ്കാര ത്തിന്റെ പ്രതീകങ്ങളും മിത്തുകളും കടന്നുകയറുകയാണുണ്ടായത്‌. 1.4. (പാചീനഭാരത്തിലെ പരിസ്ഥിതിവീക്ഷണം ഭാരതത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ആദ്യകാ ലത്ത്‌ ദ്യഡ്യമായിരുന്നു. മരങ്ങളെ ആരാധിക്കുക, ഗ്രകൃതി പ്രതിഭാസ ങ്ങളെ ഭക്തിയോടെ കാണുക, വിളവിറക്കുന്നത്‌ ഗ്രകൃതിയിലെ ഭുൃതു കള്‍ക്കനുസരിച്ചാവുക ഇങ്ങനെ പാരമ്പര്യത്തിലുന്നിയ നിരവധി കാഴിച്ചപ്പാ ടുകള്‍ ഉണ്ടായിരുന്ന ജനത പില്ക്കാലത്ത്‌ വന്യമായ സംസ്കൃതിക്ക്‌ രൂപം കൊടുത്തു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാടും പരിസ്ഥിതിയും സജീവ സാന്നിധ്യമായി കടന്നുവരുന്നുണ്ട. ജൈവസമ്പത്തില്‍ അധിഷ്ടി തമായ ഒരു സംസ്ക്കാരത്തിന്റെ ഭാഗമെന്നോണമാണ്‌ പരിസ്ഥിതി പുരാ ണേതിഹാസങ്ങളില്‍ കടന്നുവരുന്നത്‌. മനുഷ്യന്‍ (്രകൃതിയുടെ തന്നെ ഭാഗമാണെന്നുള്ള വസ്തുത ഭാരതീയ സാഹിത്യ പാരമ്പര്യത്തില്‍ നിഴലി 17 ക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ ഈയൊരു ചിന്തയ്ക്ക്‌ കോട്ടം സംഭവിക്കുകയും പ്രകൃതി അന്യമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രകൃതിയെ മാറ്റിനിര്‍ത്തിക്കുകയും വന്യസമ്പത്തിനെ ചൂഷണം ചെയ്യുകയും ചെയ്യുന്ന MD സവിശേഷ സാഹചരൃത്തിലാണ്‌ പരിസ്ഥിതി ബോധത്തെ മുന്‍നിര്‍ത്തിയുള്ള ചിന്താധാരകളുടെ പ്രസക്തി. പരിസ്ഥിതി ബോധം ജന ങ്ങളിലെത്തിക്കാന്‍ സഹായിച്ച ഏറ്റവും ര്രധാനപ്പെട്ട സംഭവങ്ങളെയാണ്‌ തുടര്‍ന്ന്‌ ക്രോഡീകരിക്കുന്നത്‌. ആധുനിക കാലത്ത്‌ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഒട്ടേറെ സംഘടിത പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നുണ്ട്‌. ചിപ്കോ ഗ്രസ്ഥാനം, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ തുടങ്ങിയ ഈ (്രസ്ഥാനങ്ങള്‍ പരിസ്ഥിതിയെ സംബന്ധിച്ച ഒരു പുതിയ അവബോധം ഉണര്‍ത്തിവിട്ടു. 1.4.1. ചിപ്കോ പ്രസ്ഥാനം സംസ്കൃതിയായിരുന്നു മനുഷ്യന്റെ നിലനില്‍പ്പിന്നാധാരം. എന്നാല്‍ പരിസ്ഥിതി നശിപ്പിക്കാനുള്ളതല്ല എന്ന ബോധം ഇവിടുത്തെ ജനങ്ങളില്‍ രൂഡ്രമുലമായിരുന്നു. കാട്‌ കയ്യേറി വനവിഭവങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ വൃക്ഷസ്നേഹം എന്തെന്നു പഠിപ്പിക്കാന്‍ 1972 കളുടെ അവ സാനം പരിസ്ഥിതി ഗ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാരതത്തില്‍ തുടക്കം കുറിച്ചു കൊണ്ട്‌ ചിപ്കോ പ്രസ്ഥാനം നിലവില്‍ വന്നു. ഇതിന്റെ ലക്ഷ്യം വൃക്ഷാ രാധന മാത്രമായിരുന്നില്ല. ഗ്രാമങ്ങളില്‍ സ്ത്രീകള്‍അനു ഭവിക്കുന്ന അവഗ ണന, പ്രകൃതിവിഭവങ്ങളോട്‌ മനുഷ്യന്റെ സമീപനം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ഉരുള്‍പൊട്ടലും മരം മുറിക്കലും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ അവര്‍ കണ്ടെത്തി. സുന്ദലാല്‍ ബഹുഗുണ, ചന്ദിപ്ര സാദ്‌ ഭട്ട്‌ തുടങ്ങിയവരാണ്‌ ചിപ്കോ പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കിയ ത്‌. 1972 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചിപ്കോ പ്രസ്ഥാനം 1977 ല്‍ ഒരു പ്രഖ്യാ 18 പനം നടത്തി. “ഏറ്റവും ഗ്രധാനപ്പെട്ട വിഭവം വിറകല്ല, മണ്ണും ജലവും വായുവുമാണെന്നവര്‍ പ്രഖ്യാപിച്ചു” . “ചിപ്കോ സമരം ചരിത്രപരമായും ദാര്‍ശനികമായും ജീവിതരീതിയുടെയും മൂല്യങ്ങളുടെയും തുടര്‍ച്ചയാണ്‌. മനുഷ്യന്റെ സ്വത്വം ഉരതി ഉണര്‍ത്തി നീചശക്തികള്‍ക്കെതിരെ പ്രതിരോ ധിക്കുക എന്നതാണ്‌ ഇത്‌ നിര്‍വ്വഹിക്കുന്നത്‌” E ഉത്തരകര്‍ണ്ണാടകത്തിലെ സാല്‍ക്കനി പ്രദേശത്ത്‌ പശ്ചിമഘട്ട ത്തിലെ മരം മുറിക്കലിനെതിരെ 1983 ല്‍ യുവജനങ്ങളും സ്ത്രീകളും ചിപ്കോ രീതിയില്‍ നടത്തിയ സമരമാണ്‌ അപ്പിക്കോമുവ്മെന്റ. വനനശീ കരണം തുടരുകയില്ലെന്ന ഉറപ്പ്‌ അധികാരികളില്‍ നിന്നും ലഭിക്കുന്നതു വരെ സമരം നീണ്ടു. 1.4.2. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ നര്‍മ്മദയില്‍ പണിയുന്ന കൂറ്റന്‍ അണക്കെട്ടുകളെ എതിര്‍ത്തു കൊണ്ട്‌ രൂപീകൃതമായ പ്രസ്ഥാനമാണ്‌ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍. ഇന്ത്യാ ഗവണ്‍മെന്റ്‌ 1969 ല്‍ മധ്യഗ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നി വിടങ്ങളിലെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി നര്‍മ്മദയിലെ ജലം ഉപയോഗപ്പെടുത്താമെന്ന്‌ നിര്‍ദ്ദേശം വെച്ചു. ഈ പദ്ധതി പ്രാബല്യ ത്തിൽ വരുകയാണെങ്കില്‍ ഒരുപാട്‌ പേരുടെ വാസസ്ഥലം നഷ്ടമാകും. സര്‍ദാര്‍ സരോവര്‍, നര്‍മ്മദാ സാഗര്‍ എന്നീ പദ്ധതികളാണ്‌ ലക്ഷ്യമിട്ടത്‌. മേധാപട്കര്‍ ഈ പദ്ധതിമൂലം അഗതികളാകാനിടയുള്ള ജനങ്ങളെ സംഘടിപ്പിച്ചു. നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന മേധപട്ക റുടെ നേതൃത്വത്തില്‍ ജനകീയസമരം നടത്തി. ഈയൊരു സമരം ഭാരതം മുഴുവനും പുതിയൊരു പരിസ്ഥിതിബോധം സൃഷ്ടിക്കാന്‍ ഇടയാക്കി. സമാനനിര്‍മ്മാണ വ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാനും ജനങ്ങളെ 19 പ്രേരിപ്പിച്ചു. വ്യവസായ ശാലകളില്‍ നിന്നും പുറത്തേക്കൊഴുകുന്ന മാലി ന്യങ്ങള്‍ ഗംഗാനദിയെ മലിനമകാക്കി ഉപയോഗശുന്യമല്ലാതാക്കുന്നതിനെ തിരെ പൊതുജന പ്രക്ഷോഭം ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ ജലശുദ്ധീകരണ ത്തിനായി സെന്‍ട്രല്‍ ഗംഗാ അതോറിറ്റി 1985 ല്‍ രൂപീകരിച്ചു. മിട്ടി ബച്ചാവോ അഭിയാന്‍ മറ്റൊരു സമരപരിപാടിയാണ്‌. നര്‍മ്മദാ നദിയില്‍ ടാവാ അണക്കെട്ട്‌ നിര്‍മ്മാണത്തിനെതിരെ ഇത്‌ ഗ്രവര്‍ത്തിച്ചു. ഈ പ്രസ്ഥാനത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ആശയവും ഭാരത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടി. 1.4.3. കേരളത്തില്‍ 1965 മുതല്‍ 1979 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കേരള ത്തിലെ ചാലിയാര്‍പ്പുഴയെ, കോഴിക്കോട്‌ ജില്ലയിലെ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന വ്യവസായിക ഗ്രാമമായ “മാവൂരിലെ റയോണ്‍സ്‌” മലിനപ്പെടുത്തുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പി ച്ചു. 1970 കളോടെ പരിസ്ഥിതി ബോധത്തെക്കുറിച്ചുളള ചിന്തകള്‍ കേരള ത്തില്‍ സജീവമായി. സൈലന്റ്വാലി ജലവൈദ്യുത പദ്ധതിക്കെതിരെ ആയിരുന്നു ആ സമരം. ഈ പദ്ധതി വരുന്നതോടുകൂടി സിംഹവാലന്‍ കു രങ്ങുകളടക്കം അനേകം ജീവജാലങ്ങള്‍ വംശനാശഭീഷണി നേരിടുമെന്ന്‌ പരിസ്ഥിതി വാദികള്‍ കണ്ടെത്തി. വികസനവും പരിഷ്ക്കാരവും തമ്മി ലുളള ബന്ധം ഇതോടെ ചര്‍ച്ചാ വിഷയമായി. കുടിവെള്ളം മലിനമാക്കുകയും നഷ്്‌ടപ്പെടുത്തുകയും ചെയ്യുന്ന കൊക്കക്കോള കമ്പനിക്കെതിരെ 2002 ല്‍ പ്ലാച്ചിമടയില്‍ നടത്തിയ സമരം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. കശുമാവിന്‍ തോപ്പുകളില്‍ വന്‍തോ തില്‍ ഉപയോഗിച്ചുവരുന്ന എന്‍ഡോസള്‍ഫാന്‍ ജനിതകവൈകല്ൃത്തിനി ടയാക്കുന്നുവെന്ന കണ്ടെത്തല്‍ കാസര്‍കോഡ്‌ ജില്ലയില്‍ നടന്നു. ജില്ല 20 യിലെ ചില പ്രദേശങ്ങളിലെ കശുമാവ്‌ കൃഷിയിടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ചുവന്നിരുന്നു. 2001 ല്‍ ആ പ്രദേശത്തെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന്‌ ശാസ്ത്ര ലോകം കണ്ടെത്തി. കേരളത്തില്‍ വ്യാപകമായ പരിസ്ഥിതി പ്രവര്‍ത്തന ങ്ങളെക്കുറിച്ച്‌ ജി.മധുസുധനന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ““്രതിരോധ സംഘങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും ചെറിയ ചെറിയ കൂട്ടായ്മകളും, “പാഠഭേദവും”, “സൂചിമുഖിയും” പോലുള്ള ചെറുമാസികകളുടെയും ഒരു സമരമുഖം തന്നെ രുപപ്പെട്ടുവന്നു. ഫുക്കു വോക്കയുടെ ‘“ഒറ്റവൈക്കോല്‍” വിപ്ലവത്തിന്റെ വിവര്‍ത്തനം, നാടുഗദ്ദിക എന്നൊരു നാടകം, കനവ്‌ എന്നൊരു ബദല്‍ വിദ്യാഭ്യാസ സംരംഭം, സാരംഗ്‌ പോലുള്ള ജൈവകൃഷി പരീക്ഷണങ്ങള്‍ എന്നിങ്ങനെ പരിണാമ ത്തിന്‌ പ്രേരകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അക്കാലത്തു നടന്നു” . പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു കോട്ടം തട്ടുന്ന മനുഷ്യ ഗ്രവര്‍ത്തന ങ്ങളെ എതിര്‍ക്കുവാന്‍ പാകത്തില്‍ ഉള്ളതായിരുന്നു കേരളീയ ജനതയില്‍ ഉയര്‍ന്നു വന്ന പരിസ്ഥിതി വിവേകം. 15. ര്ിതിരോധ ചിന്തയുടെ വികാസം പ്രകൃതിയെ ചുഷണം ചെയ്യുന്ന പാശ്ചാത്യ വികസന നയങ്ങള്‍ അധികകാലം നീണ്ടു നില്ക്കില്ല. അവിടെ തത്വചിന്തകരുടെ അഭിപ്രായ ങ്ങള്‍ ഒക്കെത്തന്നെയും പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തുക്കം കൊടുത്തത്‌. നാശത്തിന്റെ വക്കിലേക്ക്‌ പോയികൊണ്ടിരി ക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആദ്യം ഉന്ന യിച്ച വ്യക്തിയാണ്‌ സെന്റ്‌ ്രാന്‍സിസ്‌. മനുഷ്യനെ (ഗ്രഥമ സ്ഥാനത്തു 21 ഗ്രതിഷഠിച്ച ക്രിസ്തുമതത്തിന്റെ സര്‍വ്വാധിപത്യത്തെ സെന്റ്‌ ്രാന്‍സിസ്‌ ചോദ്യം ചെയ്തു. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ തത്വചിന്തകരില്‍ പ്രധാനിയായ ജീന്‍ജാക്‌സ്‌ റൂസ്സോ ആധുനികാവസ്ഥയില്‍ നിന്ന്‌ പ0രാണികതയിലേക്ക്‌ തിരിച്ച്‌ പോകാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു. “പ്രകൃതിയിലേക്ക്‌ മടങ്ങുക എന്ന ആശയം റുസ്സോവിന്റേതാണ്‌. സമൂഹത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കണമെങ്കില്‍ പൌരാണിക ജീവിതത്തെക്കുറിച്ച്‌ പഠിക്കണം എന്ന്‌ റൂസ്സോ കണ്ടെത്തി. എന്നാല്‍ അമേരിക്കന്‍ ദാര്‍ശനികനായ തോറോ വിലൂടെയാണ്‌ പരിസ്ഥിതി സനന്ദര്യശാസ്ത്രം രൂപപ്പെടുന്നത്‌. ഭാരതീയ ദര്‍ശനങ്ങളുടെയും മറ്റും സ്വാധീനത്തില്‍ പ്രകൃതിക്കിണങ്ങിയ ജീവിത രീതി സ്വയം വരിച്ചു. “1845 ജൂലായ്‌ തൊട്ടു ഏതാണ്ട്‌ രണ്ട്‌ വര്‍ഷം വാല്‍ഡണ്‍ തടാകതീരത്ത്‌ കുടില്‍കെട്ടി താമസിച്ചു തന്റെ ആദര്‍ശങ്ങള്‍ പരീക്ഷണവിധേയമാക്കി വാല്‍ഡണ്‍, സിവില്‍ഡീസ്‌, ഒബീഡിയന്‍സ്‌ എന്നിവ പ്രധാനകൃതികശ്‌” . കീടനാശിനികളുടെ ഉപയോഗം നിമിത്തം ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന കൃതിയാണ്‌ റെയ്ച്ചല്‍ കള്‍സന്റെ നിശബ്ദ വസന്തം. ഗ്രകൃതിരമണീയത നിറഞ്ഞ ഭൂപ്രകൃതിയില്‍ ൃതുഭേദങ്ങള്‍ മാറിമറിഞ്ഞു വരുന്നു. വളരെയേറെ സന്തോഷം തരുന്ന അനുഭവങ്ങളാണ്‌ ഴൃതുദേദങ്ങള്‍ പങ്കുവെക്കുന്നത്‌. കീടനാശിനി്രയോഗം കൊണ്ട്‌ നിരവധി ജന്തുക്കളും പക്ഷിമൃഗാദികളും ചത്തൊടുങ്ങുന്നു. നിശബ്ദമായ വസന്തം മാത്രമേ പിന്നീട്‌ കാണാന്‍ കഴി യൂ എന്ന്‌ റെയ്ച്ചല്‍ കള്‍സന്റെ നിശബ്ദ വസന്തം സംവദിക്കുന്നുണ്ട്‌. 22 ഇങ്ങനെ പാശ്ചാത്യലോകത്ത്‌ പ്രകൃതിദുരന്തമായും നന്മയായും നാശം വിതയ്ക്കുന്ന അവസ്ഥയും ഗ്പതിരോധ നടപടികളും സംജാതമായി രിക്കുന്നതുകാണാം. എന്നിരുന്നാലും സിയാറ്റിന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ടിനയച്ച കത്ത്‌ പാശ്ചാത്യ ഗ്രകൃതി വിരുദ്ധവാദത്തിന്‌ ആക്കം കൂട്ടിയതായി കാണാം. 1854 ല്‍ ആണ്‌ സിയാറ്റിന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ടിന്‌ കത്ത്‌ കൊടുക്കുന്നത്‌. അത്‌ ഇപ്രകാരമാണ്‌. “ഞങ്ങളുടെ ഭൂമി വാങ്ങാനാശിക്കുന്നെന്ന്‌ വിഷിംഗ്ടണില്‍ നിന്ന്‌ ഗ്രസിഡണ്ട്‌ അറിയിച്ചി രിക്കുന്നു. പക്ഷെ എങ്ങനെയാണ്‌ ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനും കഴിയുക. അത്തരമൊരാശയം തന്നെ വിചി്രമായിതോന്നു ന്നു. കാറ്റിന്റെ ചൈതന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടെതല്ലെങ്കില്‍ പിന്നെങ്ങനെ നമുക്കവയെ വില്‍ക്കാനും വാങ്ങാനും ആവും ? ഞങ്ങളുടെ ആള്‍ക്കാര്‍ക്ക്‌ ഭുമിയുടെ ഓരോ ഇഞ്ചും പവിത്രമാണ്‌. പൈന്‍ മരത്തിന്റെ തിളങ്ങുന്ന ഓരോ സൂചിയിലയും ഓരോ മണല്‍ത്ത രിയും ഇരുണ്ട കാടുകളെ മൂടുന്ന ഓരോ മഴത്തുള്ളിയും ഓരോ പുല്‍ക്കൊ ടിത്തുമ്പും ഓരോ ഗ്രാണിയും ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും വിശുദ്ധമാണ്‌. മരങ്ങളിലൂറുന്ന നീരിനെ ഞരമ്പുകളിലോടുന്ന രക്തത്തെപ്പോലെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്‌. ഭൂമി തങ്ങളുടേതും. സുഗന്ധം പോലുള്ള പുക്കള്‍ ഞങ്ങള്‍ക്ക്‌ സഹോദരിമാരാണ്‌. കരടി, മാന്‍, പരുന്ത്‌ എന്നിവയെല്ലാം സഹോദരന്മാരും കരിമ്പാറകളും പുല്‍ക്കൊ ടികളും കുതിരക്കുട്ടികളും മനുഷ്യനും ഓരോ കുടുംബത്തിലെ അംഗങ്ങ ളാണ്‌. അരുവികളിലുടെയും പുഴകളിലുടെയുമൊഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല. ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണത്‌. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അതു പവിത്രമാ 23 ണെന്ന്‌. അരുവികളിലെ സ്വച്ഛമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മ്മകള്‍ വിളിച്ചു പറയുന്നുണ്ട്‌. അരുവികളുടെ മര്‍മ്മത്തി ലുടെ സംസാരിക്കുന്നത്‌ ഏതു പിതാമഹന്മാരാണ്‌. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്‌. ഞങ്ങളുടെ ദാഹമകറ്റുന്നത്‌ അവരാണ്‌. ഞങ്ങളുടെ ചിറ്റോടങ്ങളെ തഴുകുന്നവര്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍. അതുകൊണ്ടു തന്നെ ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാ വായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്‌. ഞങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകണം എന്നില്ല. നിങ്ങള്‍ക്ക്‌ ഭൂമിയെന്നാല്‍ അത്രയും മണ്ണാണ്‌. നിങ്ങള്‍ക്കാവശ്യമുളളതെടുക്കാവുന്ന വിശ്വസിക്കാവുന്ന വെറും മണ്ണ്‌. നിങ്ങള്‍ക്ക്‌ ഭൂമിയൊരു ശ്രതുവാണ്‌. അടിച്ചൊതുക്കേണ്ട കാല്‍ക്കീ ഴിലമര്‍ത്തേണ്ട ഒരു പ്രതിയോഗി. അതിനെവെന്നും ജയിച്ചും മുന്നേറു മ്പോള്‍ നിങ്ങള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്‌. നിങ്ങളുടെ അമ്മയെ തന്നെയാണ്‌ നിങ്ങള്‍ കൊള്ളയടിക്കുന്നത്‌ എന്ന്‌. പൊക്രോം പൊക്രോ എന്നൊച്ച വെയ്ക്കുന്ന തവളകള്‍, നാടു ചുറ്റുന്ന ദേശാടന കിളികള്‍ ഇവ യൊന്നുമില്ലാതെ എന്തു ജീവിതം ? ഞാന്‍ പരിഷക്കാരമില്ലാത്തവനായതു കൊണ്ടാവാം മറിച്ചു ചിന്തിക്കാത്തത്‌. തുടുത്ത കാട്ടുപഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകളെവിടെ ? കാട്ടുപരുന്തുകള്‍ എവിടെ ? ജീവിതത്തിന്റെ അവ സാനവും അതിജീവനത്തിന്റെ ആരംഭവുമാണിതെന്നു തോന്നുന്നു. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ പൂര്‍വ്വികരുടെ ആദ്ൃശ്വാസവും അന്തൃശ്വാസവും ഏറ്റു വാങ്ങിയത്‌ ഈ കാറ്റാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ഭുൂമി വില്‍ക്കുകയാണ്‌. എങ്കില്‍ തന്നെ നിങ്ങളിത്‌ പരിശുദ്ധമായി സൂക്ഷിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിച്ചതെന്തോ അത്‌ ഞങ്ങളുടെ കുഞ്ഞു ങ്ങളെയും പഠിപ്പിക്കാമോ ? ഭൂമി നമ്മുടെ അമ്മയാണ്‌ എന്ന്‌. ഭൂമിക്കുമേല്‍ 24 നിപതിക്കുന്നതെന്തോ അത്‌ അവളുടെ സന്തതിക്കുമേലും നിപതിക്കുമെന്ന്‌ നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടേതാണ്‌. നമ്മെ ഒന്നാക്കി തീര്‍ക്കുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുതകളും പര സ്പരം ബന്ധിതങ്ങളാണ്‌. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല. അവനതി ലൊരരിപ്പ മാത്രം. ജീവന്റെ വലയോട്‌ അവന്‍ ചെയ്യുന്നതെന്തോ അത്‌ അവ നോട്‌ തന്നെയാണ്‌ ചെയ്യുന്നത്‌” . 6. പരിസ്ഥിതി ദര്‍ശനം മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധത്തെയാണ്‌ പരിസ്ഥിതി ദര്‍ശനം എന്ന പദം ഉള്‍ക്കൊള്ളുന്നത്‌. ആയിരത്തിതൊള്ളായിരത്തി എഴു പതുകളിലാണ്‌ ഈ ദര്‍ശനം വികാസം (പ്രാപിച്ചത്‌. പ്രപഞ്ചവും മനു ഷ്യനും തമ്മിലുളള ബന്ധത്തില്‍ ന്നുകയും അതേ സമയം തന്നെ ഈ ബന്ധത്തിന്റെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുകയും ചെയ്യുന്ന വീക്ഷണ മാണ്‌ പരിസ്ഥിതി ബോധത്തിന്റെ മുഖുമുദ്ര. “മനുഷ്യന്‍ ഒറ്റപ്പെട്ട ഒരു ജൈവഘടനയല്ല എന്നും മനുഷ്യനും ഗ്രകൃതിയും തമ്മില്‍ അതിസുക്ഷമ തലത്തില്‍ പോലും ബന്ധമുണ്ടെന്നും ഈ ശാസ്ത്രം വിശ്വസിക്കുന്നു. പരിസ്ഥിതിയെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ എപ്പോള്‍ മനുഷ്യന്‍ വികാസം പ്രാപിച്ചു തുടങ്ങിയോ അപ്പോള്‍ അറിവിന്റെ ഘടനയിലുണ്ടായ വിള്ളല്‍ ഹരിത സനന്ദര്യശാസ്ത്രം പരിശോധിക്കുന്നുണ്ട. മനുഷ്യനും പരിസ്ഥി തിയും തമ്മിലുള്ള ബന്ധം നഷടപ്പെട്ടതുടങ്ങുന്നിടത്ത്‌ നിന്നാണ്‌ പുതിയ ഹരിതദര്‍ശനം ഉള്‍ക്കൊള്ളുന്നത്‌. പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട പ്രധാനമായും നാല്‍ ശാഖകളാണ്‌ പരിസ്ഥിതി ദര്‍ശനവളര്‍ച്ചയുടെ അടി സ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌. അവ. 25 1) ഗഹനപരിസ്ഥിതിവാദം Deep Ecology 2) സാമൂഹികപരിസ്ഥിതിവാദം Social Ecology 3) പാരിസ്ഥിതിക മാര്‍ക്സിസം Eco Marxism 4) പാരിസ്ഥിതിക സ്ത്രീവാദം Eco Feminism 1.6.1. ഗഹനപരിസ്ഥിതവാദം 1973 ല്‍ ആര്‍നെനെസ്സ്‌ Arne Ness ആണ്‌ ഡീപ്പ്‌ ഇക്കോളജി എന്ന ദര്‍ശനം രൂപപ്പെടുത്തിയത്‌. മനുഷ്യനു ഭൂമിയിലുള്ള സ്ഥാനം പോലെ തന്നെ സര്‍വ്വജീവജാലങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന്‌ ഈ സിദ്ധാന്തം പറഞ്ഞുവെക്കുന്നു. എല്ലാ ജീവജാലങ്ങളും (പകൃതിഘടക ങ്ങളും തമ്മിലുള്ള ഗാഡ്ബന്ധത്തില്‍ അധിഷ്ഠിതമാണ്‌ ഗഹനപരിസ്ഥിതി വാദം. മനുഷ്യകേന്ദ്രിതചിന്താ മനുഷ്യനെ പ്രകൃതിദത്തമായ ചുറ്റുപാടുക ളില്‍ നിന്നകറ്റുകയും ്രകൃതിചുഷണത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്തതാണ്‌ പരിസ്ഥിതി നാശത്തിന്‌ ഹേതുവെന്ന്‌ ഗഹനപരിസ്ഥിതിവാ ദികള്‍ കരുതുന്നു. പ്രകൃതിയെ നാശത്തിലേക്ക്‌ തളളിവിടാതെ സംരക്ഷിക്കുക. ഉള്‍വ നങ്ങളില്‍ താമസിക്കുന്ന ആദിവാസികളെ സംരക്ഷിക്കുക, ചുഷണവിധേ യമായ വനൃതയെ സംരക്ഷിക്കുക എന്നിവ ഗഹനപരസ്ഥിതിവാദത്തിന്റെ ലക്ഷ്യങ്ങളാണ്‌. ഗഹനപരിസ്ഥിതിവാദത്തിന്‌ രണ്ടു അടിസ്ഥാനതത്വങ്ങളാ ണുള്ളതെന്ന്‌ ജി മധുസുദനന്‍ അഭിപ്രായപ്പെടുന്നു. “ഒന്ന്‌ മനുഷ്യരെ പ്പോലെ തന്നെ ഈ പ്രകൃതിയിലെ എല്ലാ സത്തുകള്‍ക്കും കണ്ടെത്താ നുള്ള അവകാശവുമുണ്ട്‌. ഒന്നും മനുഷ്യനു വേണ്ടി നിലനില്‍ക്കുന്നില്ല. മനുഷ്യനു പ്രയോജനപ്പെടുമോ എന്നുള്ളതിനനുസരിച്ചല്ല ഒന്നിന്റെയും 26 മൂല്യം നിര്‍ണ്ണയിക്കേണ്ടത്‌. അതിനാല്‍ തന്നെ മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകള്‍ സ്വന്തം നിലനില്‍പ്പിനാവശ്യമായ അടിസ്ഥാനാവശ്യ ങ്ങള്‍ക്കു വേണ്ടത്ര വിഭവങ്ങള്‍ ശേഖരിക്കുന്നതിനപ്പുറം പോകാന്‍ പാടില്ല. രണ്ട്‌ മനുഷ്യകേന്ദ്രിത തത്വത്തില്‍ നിന്ന്‌ Anthroprocentrisടm ദര്‍ശനം 24 ജൈവകേന്ദ്രിതമാകണം Biocentrism മാത്യു.എം.വര്‍ഗ്ഗീസിന്റെ പഠനത്തിനടിസ്ഥാനത്തില്‍ ഗഹന പരി സ്ഥിതിവാദത്തിന്റെ സവിശേഷതകള്‍ ഇപ്രകാരം ക്രോഡീകരിക്കാം. ൦ ദനൌതിക ലോകത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്നു മനുഷ്യനു പുറന്തള്ള പ്പെടുകയും മനുഷ്യന്‍ വിശാലമായ പരിസ്ഥിതിയെ ഒരു ഘടകം മാത്ര മാണെന്ന ചിന്ത ്രബലമായിത്തീരുകയും ചെയ്യുന്നു. മനുഷ്യകേന്ദ്രിത മായ പരിസ്ഥിതി വാദങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം എന്ന നിലയി ലാണ്‌ ഗഹന പരിസ്ഥിതിവാദത്തിന്റെ ഉത്ഭവം. ൦ വ്യക്തി, വര്‍ഗ്ഗം, സമൂഹം, ആവാസവ്യവസ്ഥകള്‍, മാനവികവും മാനവി കേതരവുമായ സംസ്്‌ക്കാരങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതാണ്‌ ഡീപ്പ്‌ ഇക്കോളജിസ്റ്റിന്റെ ജീവലോകം. ൦ ദെവശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍ തുടങ്ങിയ ഒരു വിഭാഗം ഗഹന പരിസ്ഥിതിവാദ പ്രസ്ഥാനത്തിന്‌ Deep Ecology Movement അനു സൃതമായി ജീവനക്കുറിച്ച്‌ കുടുതല്‍ ആഴത്തിലുള്ള സമീപനം കാഴ്ച വെക്കുന്നു. വൃത്യസ്ത ജീവിതാവിഷ്ക്കാരങ്ങള്‍ സാധ്യമാക്കാന്‍ കഴി യുന്ന ദര്‍ശനത്തിലധിഷ്ഠിതമാണ്‌ പരിസ്ഥിതിവാദം. 27 1.6.2. സാമുഹിക പരിസ്ഥിതിവാദം മനുഷ്യസമുഹത്തിലുണ്ടായ അരാജകത്വത്തിന്റെയും മാര്‍കസിസ ത്തിന്റെയും സമന്വയമാണ്‌ സാമുഹിക പരിസ്ഥിതിവാദം എന്ന്‌ സോഷ്യല്‍ ഇക്കോളജിയുടെ പിതാവായി അറിയപ്പെടുന്ന മുറേബുക ചിന്‍ അഭിപ്രായ പ്പെടുന്നു. മനുഷ്യനേക്കാള്‍ ്രകൃതിക്കുഗ്രാധാന്യം കൊടുക്കുന്ന ദര്‍ശന മാണിത്‌. സാമുഹിക ഇടപെടലുകള്‍ പ്രകൃതിയില്‍ സാധ്യമല്ല എന്ന്‌ ഈ വാദഗതിക്കാര്‍ ഉദ്ദേശിക്കുന്നു. ഗോത്രമായി ജീവിക്കാനാരംഭിച്ച മനുഷ്യര്‍ ഗോത്രത്തലവന്മാര്‍ക്ക്‌ എല്ലാ അധികാരവും നല്‍കിയതും ഇതിനെത്തു ടര്‍ന്ന്‌ അധികാരവ്യവസ്ഥ സൃഷടിച്ച മാറ്റങ്ങള്‍ പ്രകൃതിക്കു നേരെ ഉയരു കയും ചെയ്തപ്പോള്‍ ജൈവമനുഷ്യപാരസ്പര്യം തകര്‍ന്നു എന്ന്‌ ഇക്കു ടൂര്‍ വാദിക്കുന്നു. പരിസ്ഥിതി ഗ്രശ്നത്തിന്റെ വേരുകള്‍ ഘടനാപരവും പ്രത്ൃയശാ സ്ത്രപരവും മാത്രമല്ല മാനസികവും സാംസ്ക്കാരികവും കൂടിയാണ്‌. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ മനുഷ്യന്‍ മറ്റുളളവരുമായുള്ള ബന്ധം പരിസ്ഥിതി പ്രശ്നങ്ങളെ മനസ്സിലാക്കുന്നതില്‍ പ്രധാനമാണ്‌ രണ്ടാം ലോകമഹായുദ്ധാന്തരം ഇടതുപക്ഷം നേരിട്ട സൈദ്ധാന്തിക ഗ്രശ്നങ്ങളില്‍ നിന്നാണ്‌ സോഷ്യല്‍ ഇക്കോളജി രുപം കൊളളുന്നത്‌. എല്ലാ ജീവരൂപ ങ്ങള്‍ക്കും ഒരു ആന്തരികമുൂല്യം ഉണ്ടെന്നും ഈ മൂല്യത്തെ നീതിപൂര്‍വ്വം തിരിച്ചറിയാന്‍ മനുഷ്യനുകഴിയണമെന്നും സോഷ്യല്‍ ഇക്കോളജി വിശ്വ സിക്കുന്നു. പരിണാമപ്രക്രിയയിലെ ഒരു ഉത്പന്നമെന്ന നിലയില്‍ മനു AUST ക്രിയാത്മകമായി ഉള്‍ച്ചേരാനും ബോധപൂര്‍വ്വം ലക്ഷ്യോന്മുഖമായി പ്രാഥമിക പ്രകൃതിയെ ആഗോളമായി മാറ്റാനും കഴിയുന്ന മനുഷ്യനെ പ്രകൃതിയുടെ ശ്രതുവായിട്ടല്ല, മറിച്ച്‌ മിശ്രമായിട്ടാണ്‌ സാമൂഹിക പരിസ്ഥി തിവാദം കണക്കാക്കുന്നത്‌. 28 1.6.3. പാരിസ്ഥിതിക മാര്‍കസിസം സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ്‌ ഒ കൊണോര്‍ ആണ്‌ സോഷ്യലിസ്റ്റ്‌ ഇക്കോളജിയെന്ന പരികല്‍പനയുടെ പ്രചാരകന്‍. മാര്‍കസി യന്‍ ദര്‍ശനത്തിലധിഷ്ഠിതമായ ഈ വാദത്തിന്റെ മറ്റൊരു പേരാണ്‌ പാരി സ്ഥിതിക സോഷ്യലിസം എന്നത്‌. പ്രകൃതിയുമായി മനുഷ്യന്റെ ബന്ധം നഷടപ്പെട്ടുകൊണ്ടിരിക്കുകയും അത്‌ യ്ന്ത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യു ന്നത്‌ മുതലാളിത്ത വ്യവസ്ഥിതിയുടെഭാഗമാണ്‌. ആരും ഭൂമിയുടെ അവകാ ശികളല്ല എന്ന്‌ മാര്‍ക്സ്‌ പറയുന്നു. “എല്ലാറ്റിനെയും ഭൂമിയെ പ്രകൃതി യെ, വ്യക്തിയെ മനുഷ്യസമൂഹത്തെ, ബോധത്തെ, ശക്തിസിദ്ധികളെ, എല്ലാ രൂപപ്പെടുത്തുക, മെച്ചപ്പെടുത്തുക, കുടുതല്‍ മികച്ചവയ്ക്ക്‌ രൂപം നല്‍കി പിന്‍വാങ്ങുക, പരിണാമത്തെയും, ്രപഞ്ച ഗതിയേയും സംബ ന്ധിച്ച മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കേന്ദ്രംശമാണിത്‌” . 1.6.4. പാരിസ്ഥിതി സ്ത്രീവാദം ഇക്കോ ഫെമിനിസം എന്ന സങ്കല്പം മുന്നോട്ടുവയ്ക്കുകയും അതി നൊരു ദാര്‍ശനിക വ്യാഖ്യാനം നല്‍കുകയും ചെയ്തത്‌ ്രഞ്ച്‌ ഫെമിനി സ്റായ (്രാന്‍സ്വാദയുബോന്‍ Francoise d Eaubonne ആണ്‌. 1974 ല്‍ ്രഞ്ചു ഭാഷയില്‍ പ്രസിദ്ധീകൃതമായ 'Le Feminism me Ovlamert' (Feminism or Death)എന്ന കൃതിയിലെ ഇക്കോഫെമിനിസത്തിന്റെ കാലം. The time for Ecoteminiടത. എന്ന അധ്യായത്തിലാണ്‌. പാരിസ്ഥിതിക സ്ത്രീവാദമെന്ന ദര്‍ശനത്തിന്‌ തുടക്കമിട്ടത്‌. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ വികാസം പ്രാപിച്ച പാരിസ്ഥിതിക സ്ത്രീവാദം പരിസ്ഥി തിവാദവും സ്ത്രീവാദവും സമമ്പയിക്കുന്ന ദര്‍ശനമാണ്‌ കാഴ്ച്ചവെക്കുന്ന 29 ത്‌. സ്ത്രീയേയും പരിസ്ഥിതിയേയും കേന്ദ്രസ്ഥാനത്ത്‌ പ്രതിഷധിക്കുന്ന ഒരു ആഗോള പ്രസ്ഥാനമെന്ന നിലയിലാണ്‌ പരിസ്ഥിതി സ്ത്രീവാദം വളര്‍ന്നു വന്നത്‌. “ഗ്രകൃതി മോചിതമാകണം, സ്ത്രീ മോചിതയാകണം ഇതിനോടൊപ്പം പുരുഷനും മോചിതനാകണം. സ്ത്രീ-പുരുഷ (പകൃതി യുടെ സംയുക്ത വിമോചനമാണ്‌ ഇക്കോഫെമിനിസത്തിന്റെ മഹത്തായ ലക്ഷ്യം”. സര്‍വ്ൃചരാചരങ്ങളുടെയും മുന്നേറ്റത്തെ ഇക്കോഫെമിനിസം ലക്ഷ്യമിടുന്നു. ഗ്രകൃതിയിലുടെ സ്ത്രീയും സ്ത്രീയിലൂടെ പുരുഷനും മോചിതനാകുന്ന ഈ സങ്കല്പം സംയുക്തവിമോചനം ലക്ഷ്യമിടുന്നു. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ അടിസ്ഥാനാശയത്തെ ഇപ്രകാരം ക്രോഡീകരിക്കാം. © പാരിസ്ഥിതിക സ്ത്രീവാദം ശക്തമായ രണ്ട്‌ വാദമുഖങ്ങളുടെ സമ ന്വയമാണ്‌. പരിസ്ഥിതിയും മനുഷ്യനും ഒന്നാണെന്നും പരിസ്ഥിതി യുടെ താള്രകമം അനുസരിച്ചാണ്‌ മനുഷ്യരുടെ ജീവിതക്രമമെന്നും പാരിസ്ഥിതിക സ്ത്രീവാദം വെളിപ്പെടുത്തുന്നു. ° ഉത്പാദനത്തിന്റെയും വികസനത്തിന്റെയും ഉത്തമ പങ്കാളികള്‍ എന്ന നിലയില്‍ സ്ത്രീയും പരിസ്ഥിതിയും മലിനീകരണത്തിനും ചൂഷണത്തിനും വിധേയമാണ്‌. പാരിസ്ഥിതിക നശീകരണത്തെ സ്ത്രീയുടെ നശീകരണമായി ഇക്കോ ഫെമിനിസ്റ്റുകള്‍ വ്യാഖ്യാനി ക്കുന്നു. ൦ സ്ത്രീയുടെയും ഭൂമിയുടെയും അവകാശി പുരുഷനാണെന്നുള്ള ആധിപത്യ ആശയത്തെ പരിസ്ഥിതി സ്ത്രീവാദം ചോദ്യം ചെയ്യു am). ലിംഗപരവും വര്‍ണ്ുപരവുമായ അടിച്ചമര്‍ത്തലുകള്‍ ക്കെതിരെയുള്ള ശബ്ദമാണ്‌ പാരിസ്ഥിതിക സ്ത്രീവാദത്തിന്‌ 30 അടിസ്ഥാനം. ഇത്തരത്തിലൊരു പാരിസ്ഥിതിക അവബോധം പ്രക്യ തിയും മനുഷ്യനും തമ്മിലുളള അഗാധ പാരസ്പര്യത്തെ ഉട്ടിയുറ പ്പിക്കുന്നു. വികസനവും തനത്‌ എന്ന ചിന്തയും തമ്മില്‍ കൂടിച്ചേരു ന്നതിന്റെ ദൃശ്യമാണ്‌ ആധുനിക കാലഘട്ടത്തില്‍ കാണുന്നത്‌. പ്രകൃതിയെ അറിഞ്ഞാദരിക്കേണ്ടതിന്റെ ആവശ്യകത ചൂഷണാധി ഷ്ഠിത സമൂഹത്തിന്റെ മുതലാളിത്ത തന്ത്രങ്ങളില്‍ നിന്ന്‌ ജനസ മൂഹം മനസ്സിലാക്കുന്നു എന്നതിന്‌ തെളിവാണ്‌ പാരിസ്ഥിതികാവ ബോധം. പരിസ്ഥിതിയില്‍ നിന്ന്‌ അകന്ന്‌ ഉള്ള ഒരു ജീവിതം മനുഷ്യന്‍ സാധ്യമല്ല എന്നതാണ്‌ പാരിസ്ഥിതിക ദര്‍ശനത്തിന്റെ അടിസ്ഥാനം. പരി സ്ഥിതിയെ ചുഷണം ചെയ്യുന്ന പോലെ തന്നെ സമുഹത്തില്‍ അവഗണി ക്കപ്പെടുകയും അക്രമത്തിനിരയാക്കുകയുമാണ്‌ സ്ത്രീയും. രണ്ടും ഒരേ അവസ്ഥയനുഭവിക്കുന്നതുകൊണ്ട്‌ ഒരേ അര്‍ത്ഥത്തിലാണ്‌ പാരിസ്ഥിതിക സ്ത്രീവാദികള്‍ ഇതു പ്രയോഗിക്കുന്നത്‌. തുടര്‍ന്നുളള അധ്യായങ്ങളില്‍ സ്ത്രീവാദവും പാരിസ്ഥിതികസ്ത്രീവാദവും എന്തെന്ന്‌ വിശദീകരിക്കുക യാണ്‌ ചെയ്യുന്നത്‌. 31 കുറിപ്പുകള്‍ 1) “പരിസ്ഥിതി ദളിതെഴുത്ത്‌, പെണ്ണെഴുത്ത്‌, സിദ്ധാന്തവും, ആവി ഷ്ക്കാരവും”, പുറം.169 Eugene.P.Odum; ‘Basic Ecology’, London Press, Page 1 3) Dadson,J.Stanley; ‘Ecology’, Page 2 4) ബാലക്യൃഷ്ണന്‍.ബി.സി; കെ.എസ്‌.നാരായണപിളള'ശബ്ദസാഗരം', പു.2480 “പരിസ്ഥിതി ദളിതെഴുത്ത്‌, പെണ്ണെഴുത്ത്‌, സിദ്ധാന്തവും, ആവി ഷ്ക്കാരവും',പുറം.169 - 170 M.G.Chittara, 'Encyclopedia of Ecology' Environment and pollution Vol. XV. Page.60. 7) മധുസുൂദനന്‍.ജി; (എഡി), ‘“ഹരിതനിരുൂപണം മലയാളത്തില്‍, പുറം.71. 8) മധുസുദനന്‍.ജി; “കഥയും പരിസ്ഥിതിയും”, പുറം.15. William Ruckort; ‘Literature and Ecology an Experiment in Ecocriticism’. Page.105. 32 നാരായണന്‍, കെ.സി; “പരിസ്ഥിതി സനന്ദര്ൃശാസ്ത്രം, സാഹിത്യ ലോകം, സെപ്തംബര്‍ - ഒകടോബര്‍, പുറം.31. ആനന; “ജൈവമനുഷ്യന്‍', പുറം.57. വിനയചന്ദ്രന്‍,ഡി; “പരിസ്ഥിതിയുടെ സ്ഥിതി നളചരിതത്തിലും നാട്ടുചരണങ്ങളിലും”, വിജ്ഞാനകൈരളി, മെയ്‌ 2010, പുറം.36. ബാലക്യഷ്‌ണന്‍ വെങ്ങാന്നൂര്‍; “അഥര്‍വുവേദം' (വിവ.) “യത്തേഭുമിവഖനാമി ക്ഷിര്രം തദപി രോഹത മാതേ മര്‍മ്മ വിമൃഗ്വരി മാതേ ഹൃദയമര്‍പ്പിതം” (12.1) 14) ഒ.എം.സി.നാരായണന്‍ നമ്പൂതിരിപ്പാട്‌; “ഭൃഗ്വേദം ഭാഷാഭാഷ്യം. പുറം.35 15) ചിന്മയാനന്ദന്‍; “ശാവാസ്യോപനിഷത്ത്‌ വ്യാഖ്യാനം”, പുറം.11 16) കുട്ടികൃഷ്ണമാരാര്‍; “അഭിജ്ഞാനശാകുന്തളം', വിവര്‍ത്തനം, പുറം.15. 17) ശങ്കുണ്ണിനായര്‍, എം.പി; “ഛ(തവും ചാമരവും, പുറം.21 18) ശ്രീധരന്‍ അഞ്ചുമൂര്‍ത്തി; “തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാന വും, പൂറം.35. 19) ശ്രീധരന്‍.കെ; “പരിസ്ഥിതി വിജ്ഞാനകോശം, പുറം.23. 20) അരവിന്ദാക്ഷന്‍,കെ; “ഗാന്ധിയുടെ ജീവിതദര്‍ശനം, പുറം.146 33 21) മധുസൂധന്‍.ജി; “ഹരിതനിരുപണം മലയാളത്തില്‍”, പുറം.15. 22) പി.പി.കെ.പൊതുവാള്‍;'പരിസ്ഥിതി കവിതയ്ക്കൊരാമുഖം” പുറം. 17 23) പ്രതാപന്‍ തായ്യാടു; “പരിസ്ഥിതി ദര്‍ശനം, പുറം.125 24) മധുസൂദനന്‍.ജി; “കഥയും പരിസ്ഥിതിയും”, പുറം.338 25) “വരിസ്ഥിതി ദളിതെഴുത്ത്‌, പെണ്ണെഴുത്ത്‌, സിദ്ധാന്തവും, ആവി ഷ്ക്കാരവും', പുറം.172. 26) രാജശേഖരന്‍.എസ്‌; “പന്മനരാമചന്ദ്രന്‍ നായര്‍; (എഡി) “പരിസ്ഥിതി പഠനങ്ങള്‍', പുറം.179 Carolyn Mechant; ‘Key concept in Critical theory Ecology’, Page. 10. 34 അധ്യായം 2 സ്ത്രീവാദം ലിംഗവ്ൃയവസ്ഥിതിയുടെ ആധിപതൃത്തില്‍ നിന്നു മാനവസമൂഹത്തെ മോചിപ്പിക്കാനുള്ള ഗ്രൃതിസംസ്കാരത്തിന്റെ പ്രത്യയശാസ്ത്രമാണ്‌ ഫെമി നിസം അഥവാ സ്ത്രീവാദം. ഫെമിനിസം ഒരു വിമോചസിദ്ധാന്തമായും സ്ത്രീശാക്തീകരണ പ്രസ്ഥാനമായും വളര്‍ന്നു വികസിച്ചു കഴിഞ്ഞുവെ ങ്കിലും സ്ത്രീയുടെ വിമോചനവും ശാക്തീകരണവും പൂര്‍ത്തീകരിക്കാനാ വാത്ത ഒരു ആശയവും ആവശ്യവുമായി തുടരുകയാണ്‌. പുരുഷ മേല്‍ക്കോയ്മ സ്ത്രീയുടെ ജീവിതാനുഭവങ്ങളെ തമസ്ക്കരിക്കുകയും പീഡതുല്യമായ ജീവിതം കാഴ്ച്ചവെക്കുന്നതിനുള്ള ഘടകങ്ങള്‍ ഒരുക്കുന്ന തില്‍ വൃഗ്രത കാട്ടുകയും ചെയ്യുന്നു. ഇതില്‍ നിന്നുളള മോചനം നേട ലാണ്‌ ഫെമിനിസം. സ്ത്രീകള്‍ക്കു മാത്രമായ ഒരു പ്രസ്ഥാനമോ, വാദമോ ആയല്ല ഫെമിനിസം നിലകൊളളുന്നത്‌. എന്ത്‌ എഴുതുന്നു എന്ന താണ്‌, എന്തു നിലപാട്‌ സ്വീകരിക്കുന്നു എന്നതാണ്‌ ഫെമിനിസത്തിന്റെ ്രത്യേകത. സ്ത്രീസ്വത്വ രൂപീകരണവുമായി ബന്ധപ്പെടുത്തി പുരുഷന്‍ നടത്തുന്ന രചനകളും ഫെമിനിസത്തില്‍ ഇടം കണ്ടെത്തുന്നുണ്ട്‌. സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ സര്‍ഗ്ഗാത്മ രചനകളും നിരൂപണങ്ങളും വളര്‍ത്തി എടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്‌. ഫെമിനിസം എന്ന പദത്തിന്റെ തര്‍ജ്ജമ, നിര്‍വചനങ്ങള്‍, ചരീ(്രവികാസങ്ങള്‍ ഇവ പരി ശോധിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. 2,1, ഫെമിനിസം അര്‍ത്ഥവും പ്രയോഗവും അനേകം ആശയങ്ങളുടെ സമുച്ചയമായ ഫെമിനിസത്തെ സ്ത്രീവാദ ചിന്തകരും ആ ആശയത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരും ഈ സിദ്ധാന്തത്തെ വിവിധതരത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. 35 ““ഫെമിനിസ്റ്റ്‌ എന്ന വാക്ക്‌ ആദ്യമായി ഗ്യോഗിച്ചു കാണുന്നത്‌ 1895 ഏ(ഗ്രില്‍ മ5-ം തിയ്യതിയിലെ അത്തെന്വം എന്ന ആനുകാലിക ഗ്രസിദ്ധീക രണത്തിലാണ്‌”. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഭാഗമായി നേടിയവി ജ്ഞാന വികസനം, ഫെമിനിസമെന്ന ആശയത്തെ ചരിത്രപരതയിലേക്കു യര്‍ത്തി സമൂഹത്തില്‍ സ്ത്രീപുരുഷബന്ധത്തിന്റെ അനിവാരൃത സമത്വ ത്തിലൂടെ സാധ്യമാകൂ. അത്‌ ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന്‌ ഓക്സ്ഫോര്‍ഡ്‌ ഡിക്ഷ്ണറിയിലെ നിര്‍വചനം വൃക്ത മാക്കുന്നു. “ലിംഗ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ അവ കാശത്തിനു വേണ്ടിയുള്ള വാദം എന്ന്‌ ഫെമിനിസത്തിന്‌ അര്‍ത്ഥം നല്‍കിയിരിക്കുന്നു. ഫെമിനിസമെന്ന പദം നിരവധി സംജ്ഞകളിലാണ്‌ അറിയപ്പെടുന്ന ത്‌. സ്ത്രീവാദം, സ്ത്രീവിമോചനം, സ്ത്രീ പ്രസ്ഥാനം എന്നീ പേരുകളില്‍ അറിയപ്പെടുമ്പോഴും ഇവയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഘടകം ഒന്നുതന്നെയാണ്‌. അതായത്‌ സമൂഹത്തിലെ അസമത്വത്തില്‍ നിന്നുള്ള മോചനം. സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുകയും വിമോചനം നേടുകയും പ്രസ്ഥാനമായി രൂപം കൊള്ളുകയും ചെയ്യുന്ന ചരിത്രവല്‍ൽക്കരണം ഫെമി നിസം എന്ന പദം ഉള്‍ക്കൊള്ളുണ്ട്‌. ഓരോ കാലഘട്ടത്തിലൂടെയുള്ള വളര്‍ച്ച ഇത്‌ പ്രശ്നവല്‍ക്കരിക്കുന്നു. “സ്ത്രീവാദം, സ്ത്രീവിമോചനം, സ്ത്രീപ്രസ്ഥാനം തുടങ്ങിയ സംജ്ഞകള്‍ കൊണ്ട്‌ വിവക്ഷിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ്‌ ഫെമിനി സം”. ഫെമിനിസം ഒരു സാമൂഹിക ഡ്രസ്ഥാനമായതുകൊണ്ടു തന്നെ വ്യക്തിയും അതിനോടുബന്ധപ്പെട്ടു വരുന്ന ജീവിതചര്യങ്ങളും ഉള്‍ക്കൊ 36 ളളുന്നുണ്ട്‌. “വൃക്തിനിഷ്ഠവും രാഷ്ട്രീയവും നൈസര്‍ഗീകതയും സജീ വതയും ഒന്നുചേര്‍ന്ന ഇടമാണ്‌ സ്ത്രീവാദം എന്ന്‌ ആന്‍ഡ്രിയന്‍ റിച്ച്‌ Andrienne Rich നിരീക്ഷിക്കുന്നു” . ആദ്യകാല നിരീക്ഷണങ്ങളിലൊന്നാണ്‌ ആന്‍ഡ്രിയന്‍ റിച്ചിന്റേത്‌. വ്യക്ത്യധിഷ്ഠിത കാഴ്ച്ചപ്പാടുകള്‍ സജീവമായ ഈ കാലഘട്ടത്തില്‍ സ്വന്തം മാനസിക വ്യാപാരത്തിന്റെ ധാരണകളിലുടെ സമത്വം സൃഷടിച്ചെ ടുക്കാം എന്ന ധാരണ ശക്തമായിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങളെ പാവ നമായി കണ്ട പനരാണിക സമൂഹത്തിന്റെ നേര്‍വിപരീതമാണ്‌ പിന്നീട കണ്ടത്‌. അതുകൊണ്ടുതന്നെ സമൂഹവ്യവസ്ഥിതി അസമത്വം നിറഞ്ഞതും പീഡനാത്കവുമായ പരിതോവസ്ഥയുടേതായി മാറി. “അസമത്വം നിറ ഞ്ഞും പീഡനാത്മകവുമായ സ്ത്രീ പുരുഷ ബന്ധങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന മനനത്തിന്റെ ഗൂഡാലോചനയെ പൊളിക്കാന്‍ ധൈര്യപ്പെടു കയും അവയെ മാറ്റിത്തീര്‍ക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണ്‌ ഫെമിനിസ്റ്റുകള്‍”. ഫെമിനിസ്റ്റുകള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലു വിളി സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമാണെന്നും പീഡനാധിഷഠി തമായ സമുഹത്തില്‍ നിന്നും മോചനം നേടുകയാണ്‌ ഫെമിനിസ്റ്റുകളുടെ ലക്ഷ്യമെന്നും ഈ നിര്‍വചനം സ്ഥാപിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം എന്നതിനപ്പുറം അധികാരഘടനകുടി ലിംഗസ മത്വത്തെ നിയന്ത്രിക്കുന്നു എന്ന കണ്ടെത്തല്‍ ആധുനിക സ്ത്രീവാദ സമീ പനത്തിലേക്കുള്ള ഒരു വഴിത്തിരിവാകുന്നു. “രണ്ടു അടിസ്ഥാന പ്രമാണങ്ങളെ മുന്‍നിര്‍ത്തിയുള്ള കാഴ്ച്ചപ്പാടാ ണിത്‌. ലിംഗവൃത്യാസം സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതും സമൂഹഘടനയുടെ ഭാഗമായതുമായ എല്ലാ അസമത്വങ്ങളുടെയും അടി 37 സ്ഥാനശിലയാണ്‌. ഇതിന്റെ ഫലമായി സ്ത്രീകള്‍ ക്രമബന്ധമായ സാമൂ ഹിക നീതികള്‍ക്കിരയാവുന്നു. ലിംഗജാതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസമത്വം ജീവശാസ്ത്രപരമായ ആവശ്യങ്ങളായല്ല, മറിച്ച ലിംഗ വൃത്യാ സത്തെ സംബന്ധിച്ച സാംസ്ക്കാരിക നിര്‍മ്മിതിയുടെ ഭാഗമയാണ്‌ ഉടലെ ടുക്കുന്നത്‌. ലിംഗപരമായ അസമത്വത്തെ രൂപീകരിക്കുകയും വിശദീകരി ക്കുകയും ചെയ്യുന്ന ബലതന്ത്രത്തെ തിരിച്ചറിയുകയും ചെയ്യുക എന്ന ദ്വിമുഖപദ്ധതിയായി ഈ കാഴ്ച്ചപ്പാട്‌ ഫെമിനിസത്തെ പരിവര്‍ത്തിപ്പിക്കു ന്നു. പാംമോറിസിന്റെ ഈ ചിന്ത തുല്യനീതി എന്നത്‌ സമൂഹത്തിനാവശ്യ മാണെന്ന്‌ അടിവരയിടുന്നു. അവകാശങ്ങള്‍ നേടിയെടുക്കുക എന്നതാണ്‌ ഫെമിനിസത്തിന്റെ ലക്ഷ്യമെന്ന്‌ വാദിക്കുന്ന നിര്‍വചനമാണ്‌ രാമകൃഷ്ണന്‍ മുന്നോട്ടുവെക്കു ന്നത്‌. “ആണ്‍കോയ്മാ സമൂഹം പരമ്പരാഗതമായി അന്യുനമെന്ന്‌ വാദിച്ചി ടുള്ള വീക്ഷണങ്ങളുടെയും സമീപനങ്ങളുടെയും ന്യായാന്യായങ്ങള്‍, മാനുഷികവും മതേതരവുമായ ആദര്‍ശങ്ങളുടെയും യുക്തിബോധത്തി ന്റെയും വെളിച്ചത്തില്‍ സമഗ്രമായി പരിശോധിക്കാനും സ്ത്രീകളും പുരു ഷന്മാരുമുള്‍പ്പെടുന്ന വ്യക്തികളുടെ ബോധത്തില്‍ അനീതിക്കെതിരെ ഗ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകളുയര്‍ത്തി പ്രതികൂലമായ അവസ്ഥക ളോട്‌ ഏറ്റുമുട്ടാനും അവര്‍ക്ക്‌ സംഘടിതമായ ഇച്ഛാശക്തിയും ആത്മ വിശ്വാസവും നല്കാനും പ്രാപ്തമായ ഒരു ചിന്താപദ്ധതിയാണ്‌ ഫെമിനിസം”. സ്ത്രീകളെ രണ്ടു തട്ടിലായി കാണുന്ന നയമായിരുന്നു പുരുഷ സമൂഹം കൈക്കൊണ്ടത്‌. സ്ത്രീകളെന്നു പറയുമ്പോള്‍ തുല്യനീതി എന്നത്‌ സമൂഹത്തിനാവശ്യമാണെന്ന്‌ അടിവരയിടുന്നു. 38 “സ്ത്രീയുടെ രചനകളെ സ്ത്രീകള്‍ തന്നെ വ്യാഖ്യാനിക്കുന്ന ഗ്രക്രി യയാണ്‌ ഫെമിനിസം” ഇങ്ങനെ വരുമ്പോള്‍ ഫെമിനിസം സ്ത്രീകള്‍ക്കു വേണ്ടി മാത്രമാണെന്ന ധാരണ ഉണ്ടാക്കാന്‍ ഈ നിര്‍വ്ൃചനം പര്യാപ്തമാ കുന്നു. കൃതികളെ സ്ത്രീകള്‍ തന്നെ വിലയിരുത്തുന്ന പ്രക്രിയകുടി ഇതില്‍ ഉള്‍ക്കൊള്ളുമ്പോള്‍ പുരുഷാധിപതൃത്തില്‍ നിന്ന്‌ വൃതൃസ്തമായി സ്ത്രീകളുടെതായ ലോകത്തിലേക്ക്‌ ഫെമിനിസം വഴിമാറുന്നതായി കാണാം. “ഫെമിനിസ്റ്റ്‌ നിരൂപണം പുരുഷാധീശസങ്കല്‍പ്പങ്ങള്‍ക്കെതിരായ ഒരു സാഹിത്യവിചിന്തന പ്രസ്ഥാനമാണ്‌ . എന്ന ലീലാവതിയുടെ അഭി ്രായം ഈ വാദത്തെ കൂടുതല്‍ ബലപ്പെടുത്തുന്നു. സ്ത്രീകളുടെ ഇച്ഛാ ശക്തി പുരുഷമേല്‍ക്കോയ്മയ്ക്ക്‌ അവകാശപ്പെട്ടതല്ലെന്ന ബോധത്തിന്റെ വെളിച്ചത്തില്‍ മാനുഷികരില്‍ ഒരു വിഭാഗം സ്ത്രീകളുടെ മാത്രം ഉന്നമന ത്തിനുവേണ്ടി ഗ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം കിട്ടുന്ന തരത്തില്‍ ““വര്‍ഗ്ഗപരമായി വരേണ്യപദവിയുള്ള മധ്യവര്‍ഗ്ഗവനിതകളുടെ മുന്നേറ്റമാണ്‌ ഫെമിനിസം” : എന്ന നിര്‍വചനവും ഉണ്ട്‌. ഇതു പ്രകാരം മധ്യവര്‍ഗവനിത കളുടെ മുന്നേറ്റം മാ്രം ഉള്‍ക്കൊള്ളുന്നതാണ്‌ ഫെമിനിസം എന്നു വരുന്നു. ഫെമിനിസവും ഫെമിനിസ്റ്റ്‌ നിരൂപണവും സ്ത്രീകള്‍ക്ക്‌ തുല്യാവ കാശം സമൂഹത്തില്‍ കൈവരിക്കണം എന്ന ലക്ഷ്യത്തിലാണ്‌ ഉന്നുന്നത്‌. ഏകതാബോധത്തിലധിഷഠിതമായിരുന്ന ഗോത്രവര്‍ഗ്ഗകാലഘട്ടത്തില്‍ നിന്നും ഭിന്നമായി സ്ത്രീപുരുഷ വ്യത്യാസം ഉടലെടുത്തപ്പോഴുണ്ടായ അസ്വാരസ്യങ്ങളില്‍ നിന്ന്‌ പുത്തന്‍ ഉണര്‍വു നേടിയതിന്റെ പുതിയ ശബ്ദം കണ്ടെത്തിയതിന്റെ വിമോചനത്തിന്റെ നിലനില്‍പ്പിന്റെ എല്ലാം കൂടിയുള്ള മുന്നേറ്റമാണ്‌ ഫെമിനിസം എന്നു പറയാം. 39 2,2. സ്ത്രീവാദം വളര്‍ച്ചും വികസനവും പാശ്വാതൃചിന്തകരിലുടെ വളര്‍ന്നുവന്ന ഫെമിനിസത്തിന്റെ വളര്‍ച്ചയെ പരിശോധിക്കുകയാണ്‌ തുടര്‍ന്നു ചെയ്യുന്നത്‌. 2,2.1. സ്ത്രീ കാഴച്ചപ്പാട്‌ സ്ത്രീപക്ഷ സാഹിത്യവിമര്‍ശനത്തിന്റെ മേഖലയില്‍ അദ്വിതീയ സ്ഥാനം വഹിക്കുന്ന ഗ്രന്ഥമാണ്‌ സിമോങ്‌ ദ ബുവ്വായുടെ Simone de Beauvior സെക്കന്റ്‌ സെക്‌സ്‌ Second Sex സ്ത്രീവാദ ചിന്തകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഈ ഗ്രമ്ഥത്തില്‍ “മനുഷ്യകുലം ഒരു ആണ്‍ സങ്ക ല്പമാണ്‌. പുരുഷന്‍ (്രകൃതിയെ നിര്‍വചിക്കുന്നത്‌ അവളില്‍ നിന്നുകൊ ണ്ടല്ല, മറിച്ച്‌ അവനുമായുള്ള ബന്ധത്തിലാണ്‌. സര്‍വ്വ സ്വാതന്ത്രയായി അവള്‍ ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല്‌” . എന്നു പറയുന്നു. ഈ ഗ്രന്ഥ ത്തിന്റെ കാഴ്ചപ്പാടില്‍ ആരും സ്ത്രീയായി ജനിക്കുന്നില്ല എന്നും സ്ത്രീ ആക്കപ്പെടുകയാണ്‌ എന്നുമുള്ള കാഴ്‌ച്ചപ്പാട്‌ ഉണ്ട. സംസ്ക്കാരത്തിലെ വിരുദ്ധ കാഴ്ച്ചപ്പാടുകളെ, സ്ത്രീപുരുഷവൃതിരിക്തതയെ ഈ ഗ്രന്ഥം ചോദ്യം ചെയ്യുന്നു. സെക്കന്റ്‌ സെകസ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. “ഞാനൊരു സ്ത്രീയാണ്‌. മുന്നോട്ടുള്ള എല്ലാ ചര്‍ച്ചകളും ഈയൊരു സതൃത്തിന്റെ അടിസ്ഥാനത്തിലായിരിക്കും” . ്രഞ്ച്‌ ഫെമിനിസ്റ്റ്‌ ചിന്ത യില്‍ അദ്വിതീയ സ്ഥാനം ഈ പുസ്തകത്തിനുണ്ട്‌. സ്ത്രീകളുടെ അസ്തി ത്വത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ഉത്തരമായാണ്‌ ഈ കൃതി നിലകൊ ളളുന്നത്‌. പേരിലുള്ള വൈചിത്രത സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനം എന്ത്‌ എന്ന്‌ വൃക്തമാക്കാന്‍ ഉതകുന്നതാണ്‌. സംസ്ക്കാരത്തിന്‌ വിവിധ 40 കാഴ്ചപ്പാടുകളാണ്‌ സ്ത്രീയേയും പുരുഷനേയും വൃതിരിക്തമായ രീതി യില്‍ കാണാന്‍ പര്യാപ്തമാക്കുന്നത്‌. 2.2.2. ചിന്തയിലെ ഇടം സ്ത്രീ സ്വതന്ത്യവാദികളുടെ ബൈബിള്‍ എന്നറിയപ്പെടുന്ന വെര്‍ജീ നിയ വുള്‍ഫിന്റെ “എഴുത്തുകാരിയുടെ മുറി” A Room of One's Own നിയമത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും തുല്യഅവകാശമുണ്ടെന്ന്‌ വാദിക്കു ന്നു. “പുരുഷാധികാരമെന്നാല്‍ പിതാക്കന്മാരുടെ അധികാരബല്രപയോഗം കൊണ്ടും ഒപ്പം ഭാഷ, ആചാരങ്ങള്‍, മര്യാദ, വിദ്യാഭ്യാസം, അദ്ധ്വാനവിഭ ജനം എന്നിവകൊണ്ടും സ്ത്രീകളുടെ പങ്കിനെ പുരുഷന്മാര്‍ നിര്‍ണ്ണയി ക്കുന്ന കുടുംബപരമായ, സാമുഹ്ൃമായ, ഗ്രത്ൃയയശാസ്ത്രപരമായ, രാഷ്ട്രീ യവ്യവസ്ഥ ഇതില്‍ എല്ലായിടത്തും സ്ത്രീപുരുഷന്‍ കീഴിുപ്പെട്ടിരിക്കുന്നു. ജാനിസ്‌ ബര്‍ക്ക്‌ ലാന്‍്റും Janis Birke Land നെസ്ത്രാകിങും Nestraking രൂപപ്പെടുത്തിയ പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ മുന്‍ധാര ണകള്‍ ഇങ്ങനെയാണ്‌. സമൂഹത്തിലെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍, സമത്വം, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ സാമൂഹിക പുനര്‍നിര്‍മ്മിതിക്കാ വശ്യമാണ്‌. അത്‌ പരിസ്ഥിതി സ്ത്രീഘടകങ്ങളുടെ നിലനില്‍പ്പിനും നീതിക്കും ഉതകുന്നതാണ്‌. അധികാര ശ്രേണിബന്ധങ്ങള്‍ സൃഷടിച്ചെടു ക്കുന്ന അധിനിവേശപ്രക്രിയ പാരസ്പര്യവും നേരിടാനുള്ള കഴിവുമായി മാറ്റിയെടുക്കണം. ശ്രേണി ബന്ധവ്യവസ്ഥകള്‍ സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ട. ബുദ്ധിപരതയും സാംസ്ക്കാരിക കൈമാറ്റങ്ങളും ശ്രേണികൃതവ്യവസ്ഥയില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്‌. ഒരു ഭാഗത്ത്‌ മഹ ത്വവല്‍ക്കരണത്തിന്റെയും മറുഭാഗത്ത്‌ തമസ്ക്കരിക്കുന്നതിന്റെയും ഗ്രതീക 41 ങ്ങള്‍ സമൂഹം സൃഷടിക്കുന്നു. സ്ത്രീ പ്രകൃതി അവസ്ഥകള്‍ വേര്‍തിരി ച്ചുനിര്‍ത്തുന്നതിനെ സ്ത്രീവാദം എതിര്‍ക്കുന്നു. ഇത്തരത്തിലൊരവ ബോധം പാരിസ്ഥിതിക സ്ത്രീവാദം കാഴ്ചവെക്കുന്നു. സാമൂുഹ്യശാസ്ത്രജ്ഞയായ മരിയമേയ്സ്‌ Maria Mase ആത്മീയ തയില്‍ ചിന്തകളെ ഉന്നുന്ന വന്ദനശിവ Vandhana Siva എന്നിവര്‍ സ്ത്രീയുടെ സ്ത്രൈണ ധര്‍മ്മങ്ങളുടെ പ്രത്യേകതകള്‍ തന്നെ പരിസ്ഥി തിയെകുറിച്ചു സ്ത്രീ പുരുഷനേക്കാള്‍ ആകുലപ്പെടുവാന്‍ പ്രേരിപ്പിക്കുന്നു എന്നു നിരീക്ഷിക്കുന്നുണ്ട. പുരുഷനേക്കാള്‍ സ്ത്രീ പ്രകൃതിയോടും കുടുംബത്തോടും ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന വൈഷമ്യങ്ങള്‍ അവളെ തളര്‍ത്തുന്നു. മുതലാളിത്ത മനോഭാവസംസ്ക്കാര ത്തിന്‌ എതിരായി സ്ത്രീകള്‍ കൂട്ടായി ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യ കത വന്ദനശിവ നിരീക്ഷിക്കുന്നുണ്ട്‌. 2.2.3. ലിംഗരാഷ്ട്രീയം അമേരിക്കല്‍ സാഹിത്യവിമര്‍ശകയായ കെയ്റ്റ്‌ Maglio Kate Millete ഗ്രന്ഥമാണ്‌ സെക്ഷ്വല്‍ പൊളിറ്റിക്സ്‌ Sexual Politics സ്ത്രീയെ എങ്ങനെയാണ്‌ ഒരു സമുഹം വിലയിരുത്തുന്നത്‌ അതു ജാതിമ തവര്‍ഗ്ഗഭേദത്തിനപ്പുറം സ്ത്രീയെ ചിന്ത്രീകരിക്കുന്നതെങ്ങനെയാണ്‌ എന്ന്‌ സെക്ഷ്വല്‍ പൊളിറ്റികസ്‌ എന്ന ഗ്രന്ഥം നിരീക്ഷിക്കുന്നു. ഇതിനായി ഡി.എച്ച്‌.ലോറന്‍സ്‌ D.H.Lawrence ഹെന്‍ട്രി മില Henry Miller നോര്‍മന്‍ മെയ്ലര്‍ Norman Mailer ഷെനെ Shenay എന്നീ നാലു നോവലിസ്റ്റുകളുടെ രചനകളെ ലൈംഗികരാഷ്ട്രീയത്തെ മുന്‍നിര്‍ത്തി 42 പഠനവിധേയമാക്കുന്നു. “ആണ്‍കോയ്മ” ഒരു സ്ഥാപനമെന്ന നിലയില്‍ ചിരസ്ഥായിയായി നിലകൊളളുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മേഖലകളില്‍ അതു വേരുന്നുയിരിക്കുന്നു. ജാതി, വര്‍ഗ്ഗം, ഗ്രഭുത്വം, ഉദ്യോഗസ്ഥ മേധാവിത്വം, മതം എന്നിവയിലുള്ള സ്വാധീനത്തിനു പുറമേ ചരിശ്രപരമായും സ്ഥലപരമായും അത്‌ വൈവിധ്യ മാര്‍ജ്ജിക്കുന്നു”” . പുരുഷന്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സാഹിത്യത്തില്‍ സ്ത്രീകളുടെ അവതരണത്തെ പരിഹാസത്തോടെ നോക്കിക്കാണുന്നു കെയ്റ്റ്‌ മില്ലെറ്റ എന്നതു ശ്രദ്ധേയമാണ്‌. 2,2,.4. ലിംഗകേന്ദ്രിതഭാവം ്രഞ്ച്‌ ഫെമിനിസ്റ്റായ ഹെലന്‍ സിക്സുവിന്റെ Helen Cixous ്രസിദ്ധമായ രചനയാണ്‌ മെഡുസയുടെ ചിര The Laugh of the Medusa സ്ത്രൈണത, സ്ത്രീത്വം എന്നീ പരികല്പനകളെ പഠനവിധേയ മാക്കുന്നു. ഭാഷ സാഹചര്യങ്ങളില്‍ എങ്ങനെ ലിംഗകേന്ദ്രിത ഭാവം ഉടലെ ടുക്കുന്നു എന്നു നിരീക്ഷിക്കുന്നു. “മൈഡുസയുടെ ചിരി എന്ന ഗ്രന്ഥ ത്തില്‍ നടത്തുന്ന വിശദമായ ചര്‍ച്ചകളിലൂടെ ധനാത്മകമായ Positive ഒരു സ്ത്രൈണ ഭാഷാനിര്‍മ്മിതിയുടെ രൂപരേഖ സികസു തയ്യാറാക്കുന്നു. സ്ത്രൈണത ഭാഷാനിര്‍വചനാതീതവും ശൈലീകരിക്കാത്തതും തുറ ന്നതും കവിഞ്ഞൊഴുകുന്നതുമാണെന്ന്‌ ഹെലന്‍ സിക്സു പറയുന്നുണ്ട്‌” . സ്ത്രീരചനകള്‍ സ്ത്രീകളെക്കുറിച്ചായിരിക്കണം. സ്ത്രീകളെ ബോധ വല്‍ക്കരിക്കാനായിരിക്കണം സ്ത്രീകള്‍ എഴുതുന്നത്‌ എന്നിങ്ങനെയുള്ള ചിന്തകള്‍ ഹെലന്‍ സികസു അവതരിപ്പിക്കുമ്പോള്‍ പുരുഷാധിപത്യ സമൂഹം സ്ത്രീരചനകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ലെന്ന്‌ 43 മനസ്സിലാക്കാം. “സ്ത്രീയുടെ എഴുത്തിനെക്കുറിച്ചും അത്‌ എങ്ങനെ ആയിരിക്കണം എന്നും ഞാന്‍ സംസാരിക്കാം. സ്ത്രീ സ്വന്തമായി എഴുത ണം. സ്ത്രീകളെപ്പറ്റി എഴുതണം. സ്ത്രീകളെ എഴുത്തിലേക്ക്‌ കൊണ്ടുവരി കയും വേണം” . 2,2.5. ലിംഗസങ്കല്പം സ്ത്രീക്ക്‌ സമുഹം കല്‍പ്പിച്ചുകൊടുക്കുന്ന സ്ത്രീനിര്‍വചനങ്ങളെ പൊളിച്ചെഴുതുന്നതിനുള്ള യജ്ഞത്തില്‍ പുരുഷന്റെ കണ്ണിലുടെ സ്ത്രീയെ കാണുന്ന രീതികളെ വിമര്‍ശകര്‍ പഠനവിധേയമാക്കി. എന്തുകൊണ്ട്‌ സ്ത്രീ ഇങ്ങനെ എഴുതുന്നു എന്ന ബോധം ലിംഗസങ്കല്പത്തിന്റെ ചുവടു പിടിച്ചാണ്‌ പാശ്ചാത്യലോകത്ത്‌ നിലനിന്നത്‌. പുരുഷന്റെ പരമാധികാര ത്തിനു കീഴില്‍ പുരുഷസങ്കല്പത്തിലെ സ്ത്രീയെക്കുറിച്ചാണ്‌ വര്‍ണ്ണിച്ചത്‌. സ്ത്രീപുരുഷവിവേചനം എഴുത്തില്‍ ്രതിഫലിച്ചപ്പോള്‍ സ്ത്രീകള്‍ അതി നെതിരെ പോരാടാനും, പുരുഷന്റെ സ്ത്രീസങ്കല്പമാണ്‌ സ്ത്രീത്വത്തെ നിര്‍ണ്ണിക്കുന്നതെന്ന പ്രായോഗിക തലത്തെ വിമര്‍ശിക്കാനും സ്ത്രീകള്‍ തയ്യാറായി. ഇവരില്‍ പ്രധാനിയാണ്‌ അമേരിക്കന്‍ വമര്‍ശകയായ എലൈയ്ന്‍ ഷോവാര്‍്ടര്‍ Elaine Showalter). “സ്ത്രീകളുടെ വാര്‍പ്പുമാ തൃകകളെക്കുറിച്ചും പുരുഷവിമര്‍ശകരുടെ ലൈംഗികതാ സങ്കല്പത്തെക്കു റിച്ചും സാഹിതൃചരിത്രത്തിലെ സ്ത്രീയുടെ പരിമിതഭാഗധേയത്തെ ക്കുറിച്ചും നാം പഠിക്കുമ്പോള്‍ സ്ത്രീയുടെ അനുഭാവമോ, പ്രായോഗിക പരിജ്ഞാനമോ നാം കണക്കിലെടുക്കുന്നില്ല. മറിച്ച്‌ സ്ത്രീ ആരായിരിക്ക ണമെന്ന പുരുഷ സങ്കല്പത്തെക്കുറിച്ചാണ്‌ നാം പഠിക്കുന്നത്‌” . 44 ജീവശാസ്ത്രം, ഭാഷാശാസ്ത്രം, മനഃശാസ്ത്രം എന്നിങ്ങനെ വൃത്യസ്ത മാതൃകകള്‍ സ്ത്രീവാദവിമര്‍ശനത്തിനുണ്ട്‌. ഗൈനോശക്രിട്ടി സിസം സ്ത്രീകളുടെ സാഹിതൃത്തെ വിലയിരുത്താന്‍ ഉപയുക്തമാണ്‌. അതുവഴി സ്ത്രീകളെ സാഹിതൃ വിമര്‍ശനരംഗത്തേക്കു കുട്ടിക്കൊണ്ടുവരു വാനും ഗൈനോക്രിട്ടിസിസം പര്യാപ്തമാണ്‌. പുരുഷകേന്ദ്രിതമായ സാഹിത്ൃയചരിശ്രത്തിന്റെ കേവലമാനങ്ങളില്‍ നിന്നും നാം നമ്മെ തന്നെ സ്വതന്ത്രാക്കുകയും പുരുഷ പാരമ്പര്യത്തിന്റെ വരികള്‍ക്കിടയില്‍ സ്ത്രീയെ തിക്കിക്കൊള്ളിക്കുന്നത്‌ തടഞ്ഞ്‌ സ്ത്രീ സംസ്ക്കാരത്തിന്റെ നവീനലോകത്ത്‌ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നിടത്താണ്‌. ഗൈനോ ക്രിട്ടിസിസം ആരംഭിക്കുന്നത്‌” - സാഹിതൃരചനകള്‍ സ്ത്രീരചനകളെന്നും പുരുഷരചനകളെന്നും രണ്ടായി തിരിച്ച്‌ സ്ത്രീരചനകളെ കുറിക്കുന്ന പഠ നത്തിന്‌ മാത്രം ഗൈനോഗശ്രിറ്റിസിസം എന്ന പേര്‍ ഷോവാശട്ടര്‍ കൊടു ത്തു. സ്ത്രീയെ എഴുത്തുകാരിയും വായനക്കാരിയുമായി നിരീക്ഷിക്കുന്ന ഈ ചിന്തക പുരുഷനിര്‍മ്മിത സാഹിതൃത്തിലെ വിലക്ഷണത കണ്ടെത്തു ന്നു. “സ്ത്രൈണം Feminine Feminist Mm imlofay Odo Female എന്നിങ്ങനെ സ്ത്രീകളുടെ സാഹിതൃ പ്രവര്‍ത്തനങ്ങളെ മുന്നു ഘട്ടങ്ങളായി ഷോവാശട്ടര്‍ തിരിക്കുന്നു” . 2.2.6. മനഃശാസ്തശ്രപരം എഴുത്ത്‌ സര്‍ഗ്ഗാത്മ പ്രകിയയാണ്‌ അതിലെ വിഷയന്വീകരണം പ്രധാനമാണ്‌. പുരുഷനാണോ സ്ത്രീയാണോ എഴുതുന്നത്‌ എന്നു നിശ്ച യിക്കുന്നത്‌ ആ വ്യക്തിയിലെ മനഃശാസ്ത്രഘടകങ്ങളോട്‌ ബന്ധപ്പെടുത്തി യാണ്‌. മനുഷ്യന്റെ മാനസികഭാവങ്ങളെക്കുറിച്ച്‌ പഠിക്കുന്ന മനഃശാസ്ത്ര 45 ചിന്താപദ്ധതി എഴുത്തില്‍ ്രയോജനപ്പെടുത്തുന്നതെങ്ങനെയായിരിക്കണം എന്ന്‌ ്രഞ്ച്‌ ചിന്തകയായ ജൂലിയ ക്രിന്റ്രേവ Julia Kristeക അവതരിപ്പി ക്കുന്നുണ്ട്‌. ഫെമിനിസത്തെ പ്രതൃക്ഷത്തില്‍ തള്ളിപ്പറഞ്ഞ ഇവര്‍ സെമ നാലിസിസ്‌ Semanalയyട്ട എന്ന വിശകലന രീതിയാണ്‌ സാഹിതൃപഠന ത്തില്‍ ഉപയോഗിക്കുന്നത്‌. Iriള്aമഴ യില്‍ നിന്നും Cixണiouട ല്‍ നിന്നും ഭിന്നമായി സ്ത്രൈണതയെ ജീവശാസ്ത്രപരമായി അംഗീകരിക്കുന്ന സ്ത്രീയിലും പരുഷത്തെ ജീവശാസ്ത്രപരമായി അംഗീകരിക്കുന്ന പുരു ഷനിലും മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ ക്രിസ്റ്റോവ തയ്യാറാകുന്നില്ല. (പതീ കാത്മക ഘട്ടത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ശിശു അമ്മയായിട്ടാണോ അച്ഛനായിട്ടാണോ കൂടുതല്‍ തദാത്മ്യം (പാപിക്കുന്നത്‌ അതാണ്‌ എഴു 19 ത്തിലെ നിര്‍ണ്ണായക ഘടകം” . പ്രതീകങ്ങളും ചിഹങ്ങളും പഠനത്തിനു വിധേയമാക്കുന്ന ശ്രിസ്റ്റേവ ഭാഷയ്ക്കു പ്രാധാന്യം കൊടുക്കു ന്നു, ഈ ഭാഷ തന്നെയാണ്‌ അവളുടെ അസ്തിത്വം നിര്‍ണ്ണയിക്കുന്ന തെന്നും ഉള്ള കാഴുച്ചപ്പാടാണ്‌ (ിസ്റ്റേവയുടേത്‌. 2,2.7. ദ്ദ സങ്കല്പം മനോവിശ്ശേഷണ വിമര്‍ശനത്തിനു പ്രാധാന്യം കൊടുക്കുന്ന ലൂസി ഇറിഗാറോ Luce Iriളകു സ്ത്രൈണതയെ പുനര്‍നിര്‍മ്മിക്കുന്നു. മന ശാസ്ത്രജ്ഞനായ സിഗ്മണ്ട്‌ ഡ്രോയിഡും Sigmund Freud (ഫഞ്ച്‌ മനഃ ശാസ്ത്രവിദഗ്ദനായ ഷാക്ക്‌ ലക്കാനും Jacസ്ധട Lan നടത്തിയ പുരു ഷാധിപത്യപരമായ മനഃശാസ്ത്ര വമര്‍ശനത്തെ ഇറിഗാറോ അപനിര്‍മ്മി 46 ക്കുന്നു. പുരുഷന്‍ /സ്ത്രീ എന്ന ദ്വന്വ സങ്കല്‍പ്പത്തിലുന്നി നിന്നുകൊണ്ട്‌ സ്ത്രീ സ്വത്വത്തിന്റെ മഹത്വത്തെ പ്രതീകവത്കരിക്കുന്നു. 'Speculam of the other woman' 'The sex which is not one'എന്നിവ ഇറിഗോറേയുടെ പ്രധാന ലേഖനങ്ങളാണ്‌. പാശ്ചാത്യലോകത്ത്‌ ഉണ്ടായിട്ടുള്ള ഫെമിനിസ്റ്റ്‌ മുന്നേറ്റം ഭാഷയുടെ വ്യംഗ്യവും വാച്യവുമായ തലങ്ങളിലുടെയായിരുന്നു. 1789 ഗ്ഞ്ചുവിപ്ലവ കാലത്താണ്‌ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ ആസ്സധുത്രിതമായ മുന്നേറ്റങ്ങള്‍ ചരിത്രത്തില്‍ ആരംഭിക്കുന്നത്‌. അര്രധാന സ്ത്രീ പ്രശ്ന ങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്ത ആദ്യകാല ഫെമിനിസം പുതിയ ചിന്താപ ദ്ധതികളുമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള അവബോ ധവുമായി രംഗത്തുവന്നു. 2.3. ഭാരതീയ പശ്ചാത്തലത്തിലെ സ്ത്രീസങ്കല്പം. ഭാരതീയ പശ്ചാത്തലത്തിലെ സ്ത്രീസങ്കല്പം അതിസങ്കീര്‍ണ്ണമാ യൊരു തലമാണ്‌. വേദശാസ്ത്ര പുരാണാദികള്‍, മതങ്ങളുടെ സ്വാധീനം ഇവ കൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്ന സാംസ്‌ക്കാരിക സമ്പത്തില്‍ സ്ത്രീകള്‍ക്ക്‌ കല്‍പ്പിച്ചു കൊടുത്ത സ്ഥാനം അന്നത്തെ സാമുഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഗതി എന്ത്‌ എന്ന്‌ തിരിച്ചറിയാന്‍ പര്യാപ്തമാ ണ്‌. സ്ത്രീപക്ഷ സമീപനത്തിന്റെ സാംഗതൃമാണ്‌ ഇത്‌ വെളിവാക്കുന്നത്‌. 2.3.1. വൈദിക സംസ്ക്കാരം അഗ്നി, ഇന്ദ്രന്‍, മി്രന്‍, വരുണന്‍ തുടങ്ങിയ ദേവന്മാരെ ഉദ്ദേശിച്ചു കൊണ്ടുള്ള കവികളുടെയും ടൂൃഷികളുടെയും പ്രാര്‍ത്ഥനാസുക്തങ്ങളുടെ സമാഹാരമായ ഭൃഗ്വേദത്തില്‍ ആത്മാവിന്‌ സ്ത്രീപുരുഷഭേദമില്ല എന്ന്‌ പറ 47 യുന്നുണ്ട്‌. (164:16) സ്ത്രീകള്‍ യുദ്ധക്കളത്തില്‍ പോയിരുന്നു (10.34, 8-9, 10-35-8) എന്നീ വസ്തുക്കള്‍ ൃഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എങ്കിലും അമ്മ, ഭാര്യ, കന്യക എന്നീ നിലകളിലുള്ള സ്ത്രീ പങ്കാളിത്തം വേദങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌ പുരുഷാധിഷ്ഠിത വ്യവസ്ഥയ്ക്ക്‌ അകത്തു നിന്നു കൊണ്ടാണ്‌. ഉദാഹരണം 1) ഗൃഹം ഭാര്യതന്നെയാണ്‌ ജൃഗ്വേദം 3-53:4. . മാതൃത്വത്തെ ജീവശാസ്ത്രപരവും അനുഭവപരവുമായ അവസ്ഥ എന്ന നിലയ്ക്കല്ലാതെ സ്ത്രീകളെ പുരുഷന്റെ പരിധിയിലൊതുക്കുമ്പോള്‍ അത്‌ സ്ത്രീവിരുദ്ധമായി മാറുന്നു. “ഒരു സ്ത്രീയുടെ ജീവിതത്തില്‍ മാത്യ ത്വമെന്ന അവസ്ഥ അടിച്ചേല്‍പ്പിക്കുന്ന വിലക്കുകളും അധ്വാഭാരവും, പരാ ധീനതകളും മറച്ചുവെച്ച്‌ അതിനെ ആദര്‍ശവത്ക്കരിച്ച്‌ അതേപടി നില നിര്‍ത്താന്‍ ശ്രമിക്കുകയാണ്‌ ആണ്‍കോയ്മാ വ്യവസ്ഥ ചെയ്യുന്നതെന്ന്‌ റിച്ച്‌ പറയുന്നുണ്ട്‌” . മാതൃത്വത്തിന്റെ പേരില്‍ സ്ത്രീയെ പുരുഷന്‍ വരുതി യിലാക്കുന്ന പ്രവണത വൈദിക സാഹിതൃത്തില്‍ ആധിപത്യം നേടിയിട്ടു ളളതായി കാണാം. ഉദാഹരണത്തിന്‌ എല്ലാം ഉണ്ടാക്കുന്നവളാകയാല്‍ മാതാവായ ഭൂമി (ഴൂഗ്വേദം 3.55.12) സ്ത്രീയുടെ ഭാഗം നിര്‍ണ്ണയിക്കുന്ന തില്‍ പ്രധാന പങ്കുവഹിക്കുന്നതായി കാണാന്‍ കഴിയില്ല എന്നത്‌. 2.3.3. ഇതിഹാസകാലം രാജകന്യകമാര്‍ക്ക്‌ ഇഷടമുള്ള വരനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്രം ഇക്കാലഘട്ടത്തില്‍ സ്ത്രീക്കുണ്ടായി. ഇത്‌ സ്വയംവരം എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. രാജകന്യകയുടെ വരനാകാന്‍ യോഗ്യതയുള്ള 48 രാജാക്കന്മാരെ ക്ഷണിച്ചുവരുത്തി അവര്‍ക്ക്‌ അസ്ത്രശാസ്ത്രാദികളില്‍ കഠിനമായ ഏതെങ്കിലും പരീക്ഷണം നടത്തുന്ന രീതി അക്കാലത്തുണ്ടായി രുന്നു. പരീക്ഷണത്തില്‍ വിജയിച്ചാല്‍ ആ രാജകുമാരനെ രാജകുമാരി വരണമാലയിട്ട സ്വീകരിക്കുന്നു. ഈ സവിശേഷത ഭാരതസംസ്ക്കാര ത്തില്‍ മാത്രം കാണുന്ന ഒന്നാണ്‌. എന്നാല്‍ സ്ത്രീയുടെ വസ്തുവല്‍കൃത അവസ്ഥയും കാണാന്‍ സാധിക്കും. സ്ത്രീയെ കല്ലാക്കുന്നതും കല്ലിനെ സ്ത്രീയാക്കുന്നതും പുരുഷന്റെ ഇച്ഛയും നീതികളുമാണ്‌. ജനജീവിതം തെല്ലൊന്ന്‌ ശാന്തമാകുന്നത്‌ ഇതിഹാസകാലത്തിനുശേഷമാണ്‌. ലകിക ജീവിതം വെടിഞ്ഞ്‌ അദ്ധ്യാത്മിക മുല്യങ്ങളന്വേഷിച്ച്‌ ഹിമാലയ സാനുക്ക ളില്‍ അഭയം തേടുന്നു മനുഷ്യര്‍. ഇക്കാലഘട്ടങ്ങളില്‍ സ്രാഹ്മണകങ്ങള്‍, ആരണ്യകങ്ങള്‍ മുതലായവ രചിക്കപ്പെട്ടു. 2.3.4. പുരാണങ്ങള്‍ സ്ത്രീകള്‍ നിതൃവും അനുഷധഠിക്കേണ്ട ധര്‍മ്മങ്ങളുടെ ഒരു സമു aJMo പുരാണങ്ങളില്‍ കാണാം. വീട്‌ എപ്പോഴും അടിച്ചുവാരി വൃത്തിയാ ക്കുന്നത്‌ സ്ത്രീ ധര്‍മ്മമാണ്‌. രജസ്വലകളും പതിതരും ഒരുപോലെയാണ്‌. അവളോടൊരിക്കലും സംസാരിക്കരുത്‌. ഭര്‍ത്താവ്‌ അടുത്തുള്ളപ്പോഴും അകന്നിരിക്കുമ്പോഴും സ്ത്രീ അയാള്‍ക്കുവേണ്ടി ജീവിക്കണം. പാതിഥ്ര തൃമാണ്‌ ശരിയായ ആചാരവും മഹാപ്രതവുമെന്ന്‌ അഗ്നിപുരാണം കര്‍ശ നമായി നിര്‍ദ്ദേശിക്കുന്നു. “മാര്‍ക്കണ്ഡേയപുരാണത്തില്‍ ഭര്‍ത്ത്യ്രപ സാദം കൊണ്ടു മാത്രമാണ്‌ ഇഹപരങ്ങളില്‍ സത്രീ ്രശംസിക്കപ്പെടുന്ന തെന്നും പറയുന്നു” . ബ്രഹ്മാണ്ഡപുരാണത്തില്‍ ശീലാവതിയും അന സൂയയും ആദരണീയമായ സ്ത്രീമാത്ൃകകളാണ്‌. പാതിവ്രത്യം കൊണ്ട്‌ സൂര്യനെപ്പോലും കീഴടക്കിയവളാണ്‌ ശീലാവതി. പുരുഷനോടുള്ള വിധേ 49 യത്വമായി സ്ത്രീയെ കാണുന്ന രീതിയാണ്‌ പുരാണങ്ങളിലധികവും കാണാനാവുക. 2.3.5. ജൈനബുദ്ധമതങ്ങള്‍ ജൈനബുദ്ധമതങ്ങള്‍ ആവിര്‍ഭവിച്ചത്‌ ജാതിസമ്മ്രദായത്തോടുള്ള എതിര്‍പ്പിന്റെ മട്ടിലാണ്‌. പുരുഷന്‍ സ്ത്രീയേക്കാള്‍ ശ്രേഷ്ഠരെന്ന്‌ ജൈന മതം വിശ്വസിച്ചു. സ്ത്രീകള്‍ക്ക്‌ മോക്ഷമുണ്ടെന്ന്‌ ജൈനമതത്തിലെ ഒരു വിഭാഗമായ ദിഗംബരന്‍ വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക്‌ മോക്ഷമുണ്ടെന്ന്‌ ശ്വേതോംബരന്മാര്‍ വിശ്വസിക്കുന്നു. ബുദ്ധമതം കുടുംബജീവിതത്തെ നിഷേധിക്കുന്നു. സ്ത്രീസമ്പര്‍ക്ക മുള്ളതിനാല്‍ വിവാഹം കഴിഞ്ഞ ആളുകള്‍ക്ക്‌ നിര്‍വ്വാണം സാധ്യമല്ലെന്ന്‌ ബുദ്ധമതം വിശ്വസിച്ചു. ““ഗാര്‍ഹികദിനചര്യയില്‍ ഏഴുതരം ഭാര്യമാരില്‍ ദാസ്യയായ ഭാര്യയാണ്‌ ഏറ്റവും ഉത്തമയെന്ന ദര്‍ശനം ബുദ്ധന്‍ മുന്നോട്ടു വെക്കുന്നു. അതായത്‌ ഭര്‍ത്താവിനെക്കാള്‍ താഴെയാണ്‌ അവിടെ സ്ത്രീയുടെ സ്ഥാനം” - ശ്രിസ്തുമതത്തില്‍ പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ്‌ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നതെന്നുള്ള സങ്കല്പം സ്ത്രീയെ രണ്ടാം കിടയായി കാണുന്നതിനും ശ്രദ്ധചെലുത്തി. കന്യാസ്ത്രീ, പരിശുദ്ധ എന്നീ സങ്കല്‍പ്പ ങ്ങള്‍ ക്രിസ്തുമതം മുന്നോട്ടു വെക്കുന്നുണ്ട്‌. പുരുഷന്‍ സൃഷടിക്കപ്പെട്ടത്‌ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ സൃഷടിക്കപ്പെടുത്‌ പുരുഷന്‍ വേണ്ടിയാണെ ന്നുള്ള സങ്കല്‍പ്പമാണ്‌ ക്രിസ്തുമതത്തിനുള്ളത്‌. മുസ്ലീം സമുദായത്തിലാ വട്ടെ ഭാരൃഭര്‍ത്ത്ൃയബന്ധത്തിലാണ്‌ സ്ത്രീ പുരുഷബന്ധം ഗ്രകടമായി 50 കാണുന്നത്‌. പുരുഷന്‍ ഒന്നിലധികം ഭാര്യമാരെ വ്യവസ്ഥാനുസരണം സ്വീകരിക്കാം എന്നാല്‍ സ്ത്രീകള്‍ക്ക്‌ അത്‌ നിഷിദ്ധമാണ്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ട്‌ സ്ത്രീസ്വാതന്ത്ര്യത്തെക്കുറി ച്ചുള്ള ചിന്തകള്‍ ഭാരതീയ ജീവിതക്രമത്തിലേക്ക്‌ ശക്തമായ സാന്നിദ്ധ്യവു മായി കടന്നുവന്നു. ബഹുഭാര്യത്വം, വിവാഹനിരോധനനിയമം, ബാലവി വാഹം, സതി, വേശ്യാസമ്മ്രദായം, വിദ്യാഭ്യാസ നിഷേധം തുടങ്ങിയ നിര വധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമുഹിക നിയമങ്ങളും ഇന്ത്യന്‍ സ്ത്രീ ജീവിതത്തെ നരകതുല്യമാക്കി. രാജാറാം മോഹന്‍റോയ്‌, ഈശ്വരചന്ദ്രവിദ്യാസാഗര്‍, പണ്ഡിറ്റ്‌ രമാഭായി തുടങ്ങിയവരുടെ നേതൃത്വ ത്തിലുള്ള ഗ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്ക്കരണപ്രവര്‍ത്തന ങ്ങള്‍ക്ക്‌ മുതല്‍ക്കൂട്ടായി. പുരാണസാഹിതൃത്തില്‍ നിലീനമായ പുരുഷാധിപതൃവ്യവസ്ഥിതി യുടെ തിരിച്ചറിവ്‌ സ്ത്രീപക്ഷസാഹിതൃവിമര്‍ശനത്തില്‍ പ്രസക്തമായി കട ന്നുവന്നിട്ടുണ്ട്‌. മതഗ്രന്ഥങ്ങളും ക്ലാസ്സിക്കുകളും ജന്രറപിയ സാഹിത്യവും ബാലസാഹിത്യവും എല്ലാമടങ്ങുന്ന അതിബൃഹത്തായ വ്യവഹാരലോകം പുരുഷത്വത്തിന്റെയും സൈത്രൈണവിധേയത്യത്തിന്റെയും ദൃഡീകരണ മാണ്‌ നിര്‍വൃഹിക്കുന്നത്‌. പുരുഷന്റെ ലൈംഗികതയ്ക്കും സ്ത്രീ ശരീര ദര്‍ശനാഭിലാഷങ്ങള്‍ക്കും ശമനം വരുത്തുന്ന കേവല അവയവസമാഹാര മായി സ്ത്രീയെ നിര്‍വ്ൃക്തീകരിക്കുന്നു എന്നതാണ്‌ ഈ വ്യവഹാരലോക ത്തിന്റെ മറ്റൊരു പൊതുധര്‍മ്മം. ““ഉഗ്വേദത്തിലെ ഗ്രഭാതവര്‍ണ്ണനയില്‍ മാറിടംകുട്ടി ഇരുട്ടകറ്റുന്നതരു ണിയും വാക്കിനെക്കുറിച്ചുള്ള ര്രശസ്തശ്ലോകത്തില്‍ ഭര്‍ത്ത്യസവിധത്തില്‍ വിവസ്ത്രയായി നില്‍ക്കുന്ന ഭാര്യയും മുതല്‍ നമ്മുടെ മഹാകാവ്യങ്ങ 51 ളിലും ശുദ്ധസാഹിതൃത്തിലും ഇങ്ങേയറ്റത്ത്‌ പുതു തലമുറക്കാരായ യുവാ ക്കളുടെ രചനകളില്‍ വരെ നാം കണ്ടുമുട്ടുന്ന സ്ത്രീ ചിശ്രങ്ങള്‍ സത്ത യില്‍ഭിന്നങ്ങളല്ല” എന്ന്‌ എന്‍.കെ.രവീന്ദ്രന്‍ ഫെമിനിസ്റ്റ്‌ സാഹിത്യവി മര്‍ശനം എന്ന ലേഖനത്തില്‍ വൃക്തമാക്കുന്നുണ്ട്‌. 2.4. കേരളീയ ജീവിതത്തില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്ത നവും കേരളത്തില്‍ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണര്‍വേകി. 1859 ല്‍ നടന്ന മേല്‍മുണ്ട്‌ സമരം, 1905 ലെ കല്ലുമാല സമരം ഇവ സ്ത്രീമു ന്നേറ്റ കൂട്ടായ്മയെ ചിത്രീകരിക്കുന്നു. ജാതിയമായി നിലനിന്ന്‌ ആചാരനു ഷ്ഠാനങ്ങള്‍, ഈഴവസമുദായത്തിലെ പുളികുടി, താലികെട്ടുകല്യാണം, ഇവയ്ക്കെതിരെ ശ്രീനാരായണ ഗുരു പ്രതികരിച്ചു. മറക്കുടയും ഘോഷാ ബഹിഷ്ക്കരണവും നമ്പുതിരി സമുദായത്തെ പരിഷ്ക്കരണവിധേയമാക്കി. പാര്‍വൃതി നെന്മിനിമംഗലം, ആര്യാപളളം എന്നിവര്‍ സ്ത്രീകളുടെ ഉന്നമന ത്തിനായി പ്രവര്‍ത്തിച്ചു. അന്വേഷി, ബോധന, മാനുഷി, കുടമാളുര്‍സ്ത്രീ പഠന കേന്ദ്രം, സഖി തുടങ്ങിയ സംഘടനകള്‍ സ്ത്രീകളുടെ ഇടത്തെക്കു റിച്ച്‌ അന്വേഷിച്ചു. അജിത, സാറാജോസഫ്‌ തുടങ്ങിയവരുടെ നേതൃത്വ ത്തിലുള്ള സ്ത്രീ സംഘടനകള്‍ക്ക്‌ കേരളീയ സാമുഹിക ജീവിതത്തില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞു. സി.കെ.ജാനുവിന്റെയും മയിലമ്മയുടെയും നേതൃത്വത്തിലുള്ള സ്ത്രീ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്‌. ഇതിഹാസ പുരാണങ്ങളിലും തുടര്‍ന്നുളള ഘട്ടങ്ങളിലും സ്ത്രീ സ്വത്വാവിഷക്കാരത്തിന്റെ സ്വാതന്ത്രത്തിന്റെ അനുരണനങ്ങള്‍ പ്രകടമാകു ന്നുണ്ട്‌. ആധുനിക സമുഹത്തില്‍ സ്ത്രീ ഇടപെടലുകളുടെ വ്യക്തമായ 52 സ്വാധീനമാണ്‌ കണ്ടെത്താന്‍ കഴിയുന്നത്‌. സ്ത്രീ സംഘടനകളുടം ശാക്തീകരണപദ്ധതിയും ഒക്കെ മുന്നോട്ടുവെക്കുന്ന ആശയവും സ്ത്രീ സമത്വമായ സമുഹം തന്നെയാണെന്ന്‌ കാണാം. 2.5. സ്ത്രീവാദ പ്രസ്ഥാനത്തിന്റെ ഉത്ഭവവികാസങ്ങള്‍ സ്ത്രീവാദ പ്രസ്ഥാനത്തിന്റെ രൂപം കൊള്ളല്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെയും, കുടുംബം, സമൂഹം എന്നീ രംഗങ്ങളില്‍ സ്ത്രീയനുഭവിച്ച രണ്ടാംകിട പരിചരണത്തോടുള്ള പ്രതിഷേധ ത്തിന്റെ ഭാഗമായിട്ടാണ്‌. ““പുറംലോകത്തിലെ വേതനമുള്ള വ്രവൃത്തികളെല്ലാം പുരുഷന്മാര്‍ക്കും അകത്തളങ്ങളിലെ വേതനമില്ലാത്തതും വേദനയുള്ളതു മായ ഗ്രവൃത്തികളെല്ലാം സ്ത്രീകള്‍ക്കും എന്ന മട്ടിലുള്ള പ്രവൃത്തി വിഭജനം പാടില്ലെന്ന്‌ പെണ്‍വര്‍ഗ്ഗം വാദിക്കാന്‍ തുടങ്ങിയതോടെ ഫെമിനിസം എന്ന സ്ത്രീവാദ പ്രസ്ഥാനം രൂപംകൊണ്ടു.” അകം പുറം വിഭജനത്തിന്റെ തെറ്റായ പരിപ്രേക്ഷ്യങ്ങള്‍ക്ക്‌ എതിരെയാണ്‌ സ്ത്രീവാദം നിലകൊള്ളുന്നത്‌. മനുഷ്യന്‍ ലിംഗഭേദമില്ലാതെ ഒന്നാണെന്ന ധാരണ രൂപപ്പെടുത്താന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സ്ത്രീപുരുഷസമത്വം സ്ഥാപിക്കുന്നതിനുവേണ്ടി വനിതാവകാശസമര്‍ത്ഥന മെന്ന ഗ്രന്ഥത്തിലൂടെ ഇവര്‍ ശ്രമിച്ചു. സ്ത്രീമുന്നേറ്റത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ 1972038 മേരി വൂള്‍സ്റ്റോണ്‍ ക്രാഫ്റ്റ്‌ വനിതാവകാശ സമര്‍ത്ഥനം Vindication of the Rights of Women എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മേരി വുള്‍സ്റ്റോണ്‍ ശ്രാഫ്റ്റ്‌ പുരുഷന്‍ സ്ത്രീയുടെ രക്ഷകനെന്ന സങ്കല്‍പത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യല്‍ സ്ത്രീകളെ സ്വാതന്ത്ര മനുഷ്യ 53 വ്യക്തിയായി കാണുന്നതിന്റെ തുടക്കമാണ്‌. സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്ന ഗ്രഞ്ചു വിപ്ലവം മുന്നോട്ടുവെച്ച ലക്ഷ്യ സാധുകരണം ഈ ഗ്രന്ഥത്തിലൂടെ സാധ്യമാക്കി. വനിത അവകാശ സമര്‍ത്ഥനം എന്ന ഒറ്റ കൃതിയിലൂടെ പുരുഷമേല്‍ക്കോയ്മക്കെതിരെ ഒരു വിഭാഗം ആളുകളെ സ്വാധീനിക്കാന്‍ മേരി വുള്‍സ്റ്റോണ്‍ ക്രാഫ്റ്റിന്‌ കഴിഞ്ഞു. ഫെമിനിസ്മെന്ന ചിന്താപദ്ധതിക്ക്‌ ആദ്യമുണ്ടായ ഒരു കൃതി ആയി ഇതിനെ കാണാം. “പ്രകൃതിയുടെ സുന്ദരമായ വൈകല്യ Paradise Lost മെന്ന്‌ സ്ത്രീയെ വിശേഷിപ്പിച്ച മഹാകവി മില്‍ട്ടണ്‍ അടക്കമുള്ള സാഹിതൃശ്രേഷ്ഠന്മാരുടെ സ്ത്രീസങ്കല്‍പ്പത്തെ ചോദ്യം ചെയ്തു കൊണ്ടുളള ഈ ആദ്യകാല ഫെമിനിസ്റ്റ്‌ ആഖ്യായിക, സ്ത്രീക്കു നല്‍കേണ്ട വിദ്യാഭ്യാസത്തിലെ സ്ത്രീപക്ഷ ഘടകങ്ങള്‍ക്കു വേണ്ടി യുക്തിയുടെ പിന്‍ബലത്തില്‍ ശക്തമായ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ട്‌ അന്നു നിലനിന്നിരുന്ന വ്യവസ്ഥാപിത പുരുഷമേല്‍ക്കോയ്മാധിഷഠിത വിചാരഘടനയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു”. “845 ല്‍ പ്രസിദ്ധീകൃതമായ മാര്‍ഗ്ഗരറ്റ്‌ ഫുള്ളറുടെ Margeret Fuller Women in the mine teenth century എന്ന പുസ്തകത്തില്‍ വ്ൃക്തിവാദത്തില്‍ നിന്ന്‌ സമൂഹവാദത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ രേഖകള്‍ ഉണ്ട്‌. സ്ത്രീകളുടെ മയലികാവകാശമാണ്‌ സ്വാതന്ത്രം എന്നവര്‍ വാദിച്ചു. അവള്‍ക്കു വളരാനും വികസിക്കാനുമുളള അവസരങ്ങള്‍ ആവശ്യമാണ്‌.” ആദ്യമായി ഫെമിനിസ്റ്റ്‌ പ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചത്‌ സ്ത്രീകള്‍ക്ക്‌ പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുക്കുന്നതി 54 നായിരുന്നു. 1825 ല്‍ ഇംഗ്ലണ്ടിലെ സോഷ്യലിസ്റ്റ്‌ ചിന്തകനായ വില്യം തോംപ്സണ്‍ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി വാദിച്ചു. 1848 ല്‍ നടന്ന വനിതാവകാശ സമ്മേളനത്തില്‍ സ്ത്രീകളുടെ വോട്ടവകാശം, വിവാഹം, തുല്യവേതന വ്യവസ്ഥ, വിദ്യാഭ്യാസം എന്നിവയിക്ക്‌ വേണ്ടി വാദഗതികള്‍ ഉയര്‍ന്നുവന്നു. സ്ത്രീകളെ രണ്ടാംകിട സൃഷ്ടിയായിക്കണ്ട ബൈബിളിന്റെ ആധിപത്യ തകര്‍ച്ചയുമായി ഇതിനു ബന്ധമുണ്ട്‌. ചരിത്രപരമാണ്‌ സ്ത്രീപുരുഷ ബന്ധമെന്നും അതു പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുമെന്നും കാറല്‍ മാര്‍കസ്‌ സ്ഥാപിച്ചു. “മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍ വെച്ച്‌ ഏറ്റവും സ്വാഭാവികമായുള്ളത്‌ സ്ത്രീപുരുഷ ബന്ധമാണ്‌. മനുഷ്യന്റെ സഹജഭാവം എത്രത്തോളം സാമൂഹികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നത്‌ ഈ ബന്ധത്തിലൂടെ വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യന്‍ എത്രത്തോളം മനുഷ്യനായിരിക്കുന്നു എന്നതിന്‌, അയാള്‍ എത്രത്തോളം തന്റെ മനുഷൃത്വത്തെ മനസ്സിലാക്കിയിരിക്കുന്നു എന്നതിന്‌ ഇത്‌ ഉരക്കല്ലാണ്‌.””” 1844ല്‍ കാള്‍മാര്‍ക്സ്‌ സാമുഹ്യവിമോചനവും സ്ത്രീ വിമോചനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞതാണിത്‌. ഫെഡറിക്‌ എംഗല്‍സിന്റെ The origin of the family private property and state (കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകുടം എന്നിവയുടെ ഉത്ഭവം) എന്ന ഗ്രന്ഥത്തിലും കാണുന്നത്‌. ചരിത്രപരമായ സ്ത്രീപുരുഷ ബന്ധം ചരിത്രത്തില്‍ അത്‌ ഇനിയും പരിവര്‍ത്തന വിധേയമായിരിക്കുമെന്നും എംഗല്‍സ്‌ സ്ഥാപിക്കുന്നു. 1869 ല്‍ ജോണ്‍ സ്റ്റുവര്‍ട്ട മില്ലിന്റെ “സ്ത്രീകളുടെ വിധേയ വത്ക്കരണം” The subjection of women (ഗ്രസിദ്ധീകരിച്ചു. രാഷ്ട്രീയ 55 ചിന്തയുടെ ഭാഗമായി സ്ത്രീ പ്രശ്നങ്ങള്‍ മില്‍ കൈകാര്യം ചെയ്തു. അന്നത്തെ വിദ്യാഭ്യാസ സമ്മ്രദായം വീട്ടുജോലികളുടെ ഭാരം സ്ത്രീകള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണം എന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നതാ യിരുന്നു. ഇതിനെ സ്റ്റുവര്‍ട്ട്‌ ചോദ്യം ചെയ്തു. “സ്ത്രീകള്‍ക്ക്‌ പനരാവകാശങ്ങള്‍ നല്‍കുന്നതിന്‌ എതിരായ ചിന്താഗതി യൂറോപ്പിലും അമേരിക്കയിലും നിലനിന്ന കാലത്താണ്‌ ജുലിയ ക്രൈസ്തവ യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്തു കൊണ്ട The subjection of women ഗ്പസിദ്ധ പ്പെടുത്തുന്നത്‌. സ്ത്രീപുരുഷബന്ധങ്ങളെ സമഗ്രമായ വിശകലനത്തിന്‌ വിധേയമാ ക്കാനുള്ള ആദ്യകാല ശ്രമമെന്ന നിലയില്‍ ഇതിന്‌ ശ്രദ്ധേയമായ സ്ഥാനമുണ്ട്‌.” പാര്‍ലമെന്റേറിയനാ യിരുന്ന സ്റ്റുവര്‍ട്ട്‌ മില്‍ ബ്രിട്ടീഷ്‌ പാര്‍ലിമെന്റിനകത്തും പുറത്തും സ്ത്രീ അവകാശ ങ്ങള്‍ക്കു വേണ്ടി വാദിച്ചു. പിന്നീടങ്ങോട്ട്‌ സ്ത്രീകള്‍ക്ക്‌ വോട്ടവ കാശങ്ങള്‍ ലഭിക്കുന്നതിനുള്ള സമരങ്ങളായിരുന്നു. 193 ല്‍ ന്യൂസിലന്റ്‌ തുടര്‍ന്ന്‌ ആസ്ട്രേലിയ, ഡെന്‍മാര്‍ക്ക്‌, നോര്‍വെ, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വോട്ടവകാശം ലഭിച്ചു. 1918 ല്‍ ബ്രിട്ടനിലും 1920 ല്‍ അമേരിക്കയിലും 1945 ല്‍ ഫ്രാന്‍സിലും സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിച്ചു. 1. ലിബറല്‍ ഫെമിനിസം, 2. റാഡിക്കല്‍ ഫെമിനിസം, 3. മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസം, 4. സോഷ്യലിസ്റ്റ്‌ ഫെമിനിസം, 5. ഇക്കോ ഫെമിനിസം 56 തുടങ്ങിയവയാണ്‌ ഫെമിനിസത്തിന്റെ പ്രധാനപ്പെട്ട വകഭേദങ്ങള്‍. ഇവയെല്ലാം തന്നെ സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യ ത്തിനും വേണ്ടി പലകാലങ്ങളിലായി രൂപം പ്രാപിച്ചവയാണ്‌. 2.5.1. ലിബറല്‍ ഫെമിനിസം (ഉദാര സ്ത്രീവാദം) നിയമനിര്‍മ്മാണത്തിലുടെ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉദാര സ്ത്രീവാദം ശ്രമിക്കുന്നു. “ഫ്യൂഡലിസ ത്തിന്റെ പതനവും ആധുനിക യുഗത്തിന്റെ തിരനീക്കവും സന്ധിച്ച വേളയില്‍ ലോക്ക്‌, റൂസ്സോ, ബെന്താം, ജോണ്‍ സ്റ്റുവര്‍ട്ടമില്‍ തുടങ്ങിയ ചിന്തകര്‍ ഉദ്ഘോഷിച്ച തുല്യാവകാശം, വ്യക്തി സ്വാതന്ത്ര്യം, വിമോചനം, നീതിബോധം തുടങ്ങിയ മൂല്യങ്ങളുടെ സ്ത്രൈണവത്ക്കരണമോ, സ്ത്രീവാദവല്‍ക്കരണമോ ആണ്‌ ലിബറല്‍ ഫെമിനിസം.” പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വളരെ ഉദരമായിരുന്നു ഈ ചിന്തകരുടെ നിലപാട്‌. സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കണമെന്നും, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരു കൂട്ടര്‍ ഇവരേക്കാള്‍ മെച്ചമാണ്‌ എന്ന വിശ്വാസം ഇല്ലാതാക്കണമെന്നും ലിബറല്‍ ഫെമിനിസ്റ്റുകാര്‍ ആവശ്യപ്പെടും. വ്യവസ്ഥിതിയുടെ മാറ്റവും പുരുഷനിരാസവും ഈ ചിന്താപദ്ധതിയിലില്ല. നിയമനിര്‍മ്മാണത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാനാണവര്‍ ശ്രമിച്ചത്‌. ഉദാരമായി കാര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഈ ചിന്തകര്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ സ്ത്രീസ്വാതന്ത്രവും അവകാശങ്ങളും നേടിയെടുക്കാന്‍ ശാന്തത തങ്ങളുടെ ഗ്രവൃത്തികളില്‍ പ്രകടിപ്പിച്ചു. 57 2.5.2. റാഡഡിക്കല്‍ ഫെമിനിസം (മയലിക സ്ത്രീവാദം) രണ്ടാം തരംഗ സ്ത്രീവാദം 1960 കളില്‍ രൂപം കൊണ്ടു. അതിന്റെ ഉത്പ്പന്നമാണ്‌ റാഡിക്കല്‍ ഫെമിനിസം. (1929). സ്ത്രീ ലൈംഗികതയെപ്പറ്റി വിശദവും വിപ്ലവകരവുമായ ദര്‍ശനം മുന്നോട്ടുവെച്ച ജെര്‍മെന്‍ ഗ്രിഗര്‍, സ്ത്രീകള്‍ക്ക്‌ എഴുതണമെങ്കില്‍ കാശും സ്വന്തമായ മുറിയും വേണമെന്നാ വശ്യപ്പെട്ട വെര്‍ജീനിയ വൂള്‍ഫ്‌, സ്ത്രൈണത, സ്ത്രീത്വം എന്നീ പരികല്‍പനകളെ താത്വികമായി അപര്ഥിച്ച ഹെലന്‍ സിയൂ എന്നിവര്‍ റാഡിക്കല്‍ ഫെമിനിസത്തിന്റെ ്രചാരകരാണ്‌. പിതൃദായ സമുഹഘടന നിലനില്‍ക്കുന്നിടത്തോളം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷാധിപത്യം നിലനില്‍ക്കും എന്നുള്ളതുകൊണ്ട്‌ ഒരു വ്യവസ്ഥിതി മാറ്റത്തെയാണ്‌ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വിഭാവനം ചെയ്യുന്നത്‌. ബെറ്റി ്രീഡന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ 1966 ല്‍ സ്ത്രീ സംഘടന രൂപംകൊണ്ടു. NOW അവരെഴുതിയ ‘The Feminine Mystic (1963) കുടുംബപരവും സാമുഹികവുമായ തലങ്ങളില്‍ സ്ത്രീയനു ഭവിക്കുന്ന സംഘര്‍ഷങ്ങള്‍ അംഗീകരിച്ചു. ഇതില്‍ നിന്നു ഭിന്നമായി കൂടുതല്‍ തീവ്രമായ നിലപാടെടുത്തവരാണ്‌ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. സ്ത്രൈണ ലൈംഗികതയെപ്പറ്റി നിലനിന്ന സമീപനങ്ങളെ അവര്‍ ചോദ്യം ചെയ്തു. സ്ത്രീകളെ ഒരു പ്രത്യേക വര്‍ഗ്ഗമായി കാണുന്ന സമീപനരീതി ജൈര്‍മൈൻ ഗ്രീഗറിന്റെ കൃതികളിലുണ്ട്‌. കുടുംബം പിതാവിന്റെ അധീനതയിലുള്ള സ്ഥാപനമാണെന്നവര്‍ വാദിച്ചു. 35 പിത്ൃമേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളെ ഒരു പ്രത്യേക വര്‍ഗ്ഗമായി കാണുന്ന 58 സമീപനരീതി അക്കാലഘട്ടങ്ങളില്‍ നിലവിലുണ്ടായിരുന്നു.അന്നത്തെ സാമൂഹിക സ്ഥിതി സ്ത്രീകള്‍ക്കു അനുകുലമല്ലായിരുന്നു. സാഹിത്യസൃഷ്ടി നടത്തുന്നതിന്‌ സ്വന്തം മുറി ആവശ്യമാണെന്നു വെര്‍ജീനിയ വുള്‍ഫ്‌ വാദിച്ചു. “വെര്‍ജീനിയ വൂള്‍ഫിന്റെ 'A Room of One's OWN സ്ത്രീകളും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. സ്ത്രീകള്‍ക്ക്‌ എഴുതണമെങ്കില്‍ സ്വന്തമായി ഒരു മുറിയും വേണം.” കുടുംബസാഹചര്യങ്ങളില്‍ നിലനിന്ന അരക്ഷിതാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്‌ വൂള്‍ഫിന്റെ ഈ കൃതി. സര്‍ഗ്ഗാത്മക രചനയെ തരം താഴ്ത്തുന്ന പ്രകിയയെ വൂള്‍ഫ്‌ നിശിതമായി ഈ കൃതിയില്‍ വിമര്‍ശിക്കുന്നുണ്ട്‌. 2.5.3. മാര്‍കസിസ്റ്റ്‌ ഫെമിനിസം മാര്‍കസിയന്‍ ദര്‍ശനമാണ്‌ ഇതിനടിസ്ഥാനം. സ്വാതന്ത്ര്യവും, സമത്വവും, ചുഷണത്തില്‍ നിന്നുളള മോചനവും ചുഷകര്‍ക്കെ തിരെയുളള ശക്തമായ പ്രതിരോധവും അടിസ്ഥാന ഗ്രമാണങ്ങളാ യംഗീകരിച്ചിട്ടുളള മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തവുമായി സ്ത്രീപക്ഷവാദ ചിന്തകളുടെ കൂടിച്ചേരലാണ്‌ മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസം. ലിംഗവിവേചനത്തിന്റെ തലത്തെ വര്‍ഗ്ഗവ്യത്യാസവുമായി ബന്ധപ്പെടുത്തി പഠിക്കാനും ലിംഗപരമായ അസമത്വത്തെ സാമ്പത്തിക സാഹചര്യങ്ങളുടെ അപഗ്രഥനവുമായി ബന്ധപ്പെടുത്താനുമാണ്‌ മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസ്റ്റുകള്‍ ശ്രമിച്ചത്‌. കുടുംബമാണ്‌ സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെ നിര്‍ണ്ണായക സ്ഥാനം. 59 സ്ത്രീപീഡനത്തിനു ഹേതുവാകുന്നത്‌ മുതലാളിത്ത വ്യവസ്ഥിതിയാണ്‌. സമുഹത്തിലെ അധമപദവി, ഗാര്‍ഹിക അടിമത്തം, ലിംഗവിവേചനം തുടങ്ങിയ സ്ത്രീപക്ഷ വീക്ഷണം പുലര്‍ത്തുകയും സാമൂഹിക മുന്നേറ്റത്തിലുടെ മാത്രമേ സ്ത്രീപുരോഗതി ഉണ്ടാകു എന്നു മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസ്റ്റുകള്‍ കരുതി. അലക്‌സാന്‍ഡ്രാ കൊളോണ്‍ടായി (റഷ്യ) ക്ലാരാ സെറ്റ്കീന്‍ (ജര്‍മ്മനി), എമ്മ ഗോള്‍ഡ്‌ മാന്‍ (അമേരിക്ക) തുടങ്ങിയവര്‍ ആദ്യകാല മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസ്റ്റുകളാണ്‌. 2,5.4. സോഷ്യലിസ്റ്റ്‌ ഫെമിനിസം കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോട്‌ സാധര്‍മ്മ്യം പുലര്‍ത്തിക്കൊണ്ട്‌ ഉണ്ടായ സ്ത്രീവാദ ശാഖയാണ്‌ സോഷ്ൃലിസ്റ്റ്‌ ഫെമിനിസം. സ്ത്രീധര്‍മ്മങ്ങളിലേക്കും, കുടുംബജീവിതത്തിലേക്കും, വൃക്തി ബന്ധങ്ങളിലേക്കും, സ്ത്രണാനുഭവങ്ങളിലേക്കും, പഠന വ്യാപ്തി നേടിക്കൊടുക്കുന്ന സാംസ്ക്കാരിക സ്ത്രീവാദം / സോഷ്യലിസ്റ്റ്‌ ഫെമിനിസം പൊതുവേദികളിലേക്ക്‌ സ്ത്രീകളെ ആകര്‍ഷിക്കുന്നു. “സ്ത്രീകളുടെ ചുഷണാനുഭവങ്ങളുടെ വ്യാപ്തിയും വൈയക്തി കതയും ലിംഗപരതയും അവയുടെ പുരുഷക്കോയ്മ രാഷ്ട്രീയവും കണക്കിലെടുത്തു കൊണ്ടുള്ള ഒരു വിമോചനത്തിനു മാത്രമേ ഫെമിനിസത്തിന്റെ ലക്ഷ്യം സഫലീകരിക്കാനാവൂ എന്നു സോഷ്യലിസ്റ്റ്‌ ഫെമിനിസ്റ്റ്‌ ചിന്തകര്‍ വിശ്വസിക്കുന്നു.” പുരോഗമന മേല്‍ക്കോയ്മയില്‍ നിന്നു മോചനം നേടിയാല്‍ മാത്രമേ സമത്വം കൈവരു എന്ന്‌ സോഷ്യലിസ്റ്റ്‌ ഫെമിനിസ്റ്റുകാര്‍ കരുതുന്നു. 60 2.5.5. പാരിസ്ഥിതിക സ്ത്രീവാദം 1970 കളില്‍ വിമര്‍ശനരംഗത്ത്‌ ആധിപത്യം സ്ഥാപിച്ച പാരിസ്ഥിതിക സ്ത്രീവാദം “പെണ്ണെഴുത്ത്‌ എന്ന പ്രസ്ഥാനത്തിന്‌ പുതുജീവന്‍ നല്‍കിക്കൊണ്ടാണ്‌ രംഗ്രപവേശനം ചെയ്തത്‌. പരിസ്ഥിതിയേയും സ്ത്രീവാദത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വീക്ഷണമാണ്‌ പാരിസ്ഥിതിക സ്ത്രീവാദം പുലര്‍ത്തുന്നത്‌. സ്ത്രീ, പ്രകൃതിചിന്തകളെക്കുറിച്ച്‌ ആദ്യം ചിന്തിച്ചത്‌ സിമോങ്‌ ദി ബുവ്വേയാണ്‌. പെണ്ണിനും പ്രകൃതിക്കും നേരിട്ടുകൊണ്ടിരിക്കുന്ന ചുഷണത്തിനെതിരെ പ്രതിരോധമായിട്ടാണ്‌ ഇവര്‍ രംഗത്തെ ത്തുന്നത്‌. ഫെമിനിസത്തിന്റെ വളര്‍ച്ചയിലുണ്ടായ വിവിധ ഗ്രസ്ഥാനങ്ങളുടെ നല്ല അംശങ്ങളെ അംഗീകരിച്ചുകൊണ്ട്‌ പ്രകൃതിയേയും സ്ത്രീയേയും കേന്ദ്രസ്ഥാനത്ത്‌ പ്രതിഷഠിക്കുക എന്നതാണ്‌ ഇക്കോ ഫെമിനിസ്റ്റുകളുടെ കാഴ്ചപ്പാട്‌. പാരസ്പരൃത്തിന്‌ രന്നല്‍ കൊടുക്കുന്ന സ്ത്രീ കേന്ദ്രീകൃതമായ കാഴ്ച്ചപ്പാടാണ്‌ ഇവര്‍ക്കുള്ളത്‌. മുതലാളിത്ത ആണ്‍കോയ്മ സംസ്ക്കാരത്തിന്റെ അധീശ മനോഭാവത്തിനെതിരെ സ്ത്രീകള്‍ കുട്ടായ്മയോടെ ഗ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായി പാരിസ്ഥിതിക സ്ത്രീവാദം നിലകൊളളുന്നു. ആധിപത്യം, ചുഷണം, ആക്രമണം എന്നീ അവസ്ഥകള്‍ പുരുഷകേന്ദ്രിത ലോകത്തുനിന്നും ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീയുടെയും ഭൂമിയുടെയും അവസ്ഥകളെ നിര്‍ണ്ണയിക്കുന്ന പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ രുപപ്പെടല്‍, വികാസം, നിര്‍വൃവചനം എന്നിവ പഠനവിധേയമാക്കി കൊണ്ടുമാത്രമേ സ്ത്രീവാദവും പാരിസ്ഥിതിക സ്ത്രീവാദവും മലയാളകവിതക്ക്‌ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചതെങ്ങനെയെന്ന്‌ നിര്‍ണ്ണയിക്കാന്‍ കഴിയൂ. 61 കുറിപ്പുകള്‍ 1) ജാന്‍സി ജെയിംസ്‌; “ഫെമിനിസം”, പുറം.3. Oxford English Dictionary’, Indian Edition, Catherienes Soanes, Agnusstevenson (Edi), Page 635 3) രാധിക; സി.നായര്‍, “സമകാലിക സാഹിത്യസിദ്ധാന്തം ഒരു പാഠപു സ്തകം', പേജ്‌ 69. Nagaran; M.S English Literary Criticism and Theory and Introductory History, Page 206. 5) രാമകൃഷണന്‍ എം.കെ; വേണുഗോപാല്‍ കെ.എം;, “സ്ത്രീവിമോച നം, ചരിത്രം, സിദ്ധാന്തം, സമീപനം, പുറം.22. Pammoris, ‘Literature and Feminism’, Page 1. 7) രാമകൃഷണന്‍; എം.കെ, വേണുഗോപാല്‍ ; കെ.എം, “സ്ത്രീവിമോ ചനം, ചരിത്രം, സിദ്ധാന്തം, സമീപനം, പുറം.42 - 43. 8) ലീലാവതി; എം, “സാഹിത്യനിരുപണത്തിലെ ദിശാബോധം, പുറം.157. 9) രാമകൃഷണന്‍; എം.കെ, വേണുഗോപാല്‍ ; കെ.എം, “സ്ത്രീവിമോ ചനം, ചരിശ്രം, സിദ്ധാന്തം, സമീപനം, പുറം.34. Simondebeavior ‘The Second sex’, Page 22. 62 11) രാമകൃഷണന്‍; എം.കെ, വേണുഗോപാല്‍ ; കെ.എം,, “സ്ത്രീവിമോ ചനം, ചരിശ്രം, സിദ്ധാന്തം, സമീപനം, പുറം.21. Simondebeavior ‘The Second sex’, Page 21. 13) Kete Millet, ‘Sexual Politics’, Page 21. 14) Hellen Cixous, ‘The Laugh of Mebusa, New French Feminism, Feminist Literary Theory’ (ed), Page 252 - 258. 15) Hellen Cixous, ‘The Laugh of Mebusa, New French Feminism, Feminist Literary Theory’ (ed), Page 320. 16) Eline Shoalter, ‘Feminist Critic, Page 225. 17) Eline Shoalter, ‘Feminist Critic, Page 225. 18) Eline Shoalter, ‘Feminist Critic, Page 7. 19) ഹേമമാലിനി; എം, അപരഭാഷ്യങ്ങള്‍', പുറം.23. 20) നരേന്ദ്രഭൂഷണ്‍, “ചതുര്‍വേദ സംഹിത 2, പുറം.144. “സ്ത്രീയഃ സതീസ്താം ഉമേപുംസ ആഹുഃ പശൃദക്ഷശ്വാന്ന വി ചേതദണ്ഡഃ കവിരൃഃ പുത്രഃ സ ഈമാചികേതയസ്താ വിജാനാത്സ പിതുഷ്പിതാസത്‌” 21) നരേന്ദ്രഭൂഷണ്‍, “'ചതുര്‍വേദ സംഹിത 2, പുറം.242. . 63 22) നരേന്ദ്രഭൂഷണ്‍, 'ചതുര്‍വേദ സംഹിത 2', പുറം.242. . “ജായേദസ്തം രഘവന്‍ത്സേഭുയോനിസ്തദിത്യാ യുക്തി ഹരയേ വഹന്തു! യദാകദാ ച സുനവാമ സോമമഗ്നിഷ്ട്വാദുതോ ദന്യാതൃച്ച ഹഹ്‌ 23) രാമകൃഷണന്‍; എം.കെ, വേണുഗോപാല്‍ ; കെ.എം,, “സ്ത്രീവിമോ ചനം, ചരി്രം, സിദ്ധാന്തം, സമീപനം, പുറം.139. 24) നരേന്ദ്രഭൂഷണ്‍, 'ചതുര്‍വേദ സംഹിത 2', പുറം.247. . “മാതാ ച യത്ര ദുഹിത ചധേനു സബര്‍ഭുധേ ധാപയേതേ സമീചി ൃതസൃതേ സദസീളേ അന്തര്‍മമഹദ ദേവാനാമസുരത്വമേകം!” 25) വള്ളത്തോള്‍ നാരായണമേനോന്‍, “ശ്രീ മാര്‍ക്കണ്ഡേയപുരാണം, പുറം.28. 26) ഗീത, “ആധുനികമലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങള്‍, പുറം.30. 27) രവീന്ദ്രന്‍.എം.കെ, “ഫെമിനിസ്റ്റ്‌ സാഹിതൃനിരൂപണം', പുറം.162. 28) ലീലാവതി;എം “സാഹിതൃനിരുപണത്തിലെ ദിശാബോധം, പുറം.7. 29) ജാന്‍സി ജെയിംസ്‌; “ഫെമിനിസം”, പുറം.4. 64 30) ജാന്‍സി ജെയിംസ്‌; “ഫെമിനിസം”, പുറം.3. Charvet John; ‘Feminism’, Page 24. 32) Charvet John; ‘Feminism’, Page 68. 33) രാമകൃഷണന്‍; എം.കെ, വേണുഗോപാല്‍ ; കെ.എം, “സ്ത്രീവിമോ ചനം, ചരിത്രം, സിദ്ധാന്തം, സമീപനം, പുറം.46-47. 34) ജാന്‍സി ജെയിംസ്‌; “ഫെമിനിസം”, പുറം.7. Greergerman ‘The Female Funuch’, Page.93. 36) Virginia Woolf, ‘A room of one’s own’. Page.120. 37) ജാന്‍സി ജെയിംസ്‌; “ഫെമിനിസം, പുറം.12. 38) ജാന്‍സി ജെയിംസ്‌; “ഫെമിനിസം, പുറം.12. 65 അധ്യായം 3 പാരിസ്ഥിതിക സ്ത്രീവാദം 65 ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിലാണ്‌ പാരിസ്ഥിതിക സ്ത്രീവാദ ചിന്ത Ecoteminiട൩ രൂപപ്പെടുന്നത്‌. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളൂഴച്ച, വ്യവസായവാദത്തിന്റെ ഹരിത വല്‍ക്കരണം, ആണവവിരുദ്ധ പ്രചാരങ്ങള്‍, സ്ത്രീകളുടെ മുന്നേറ്റത്തെ ക്കുറിച്ചുള്ള ഉത്ക്കണ്ഠ ഇവയൊക്കെ പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ രുപപ്പെടലിനു കാരണമായി. മനുഷ്യനെയും പരിസ്ഥിതിയെയും കൂട്ടിയിണ ക്കിക്കൊണ്ടുള്ള ദര്‍ശനമാണ്‌ പാരിസ്ഥിതിക സ്ത്രീവാദം. ഒരു പ്രസ്ഥാന മായും കാഴ്ച്ചപ്പാടായും (ഫാന്‍സ്‌, ജര്‍മ്മനി, അമേരിക്ക, ജപ്പാന്‍, വെനിസ്വേല, ഫിൻലാന്റ്‌, ഓസ്ട്രിയ എന്നിവിടങ്ങളിലാണ്‌ പാരിസ്ഥിതിക സ്ത്രീവാദം രൂപംകൊണ്ടത്‌. “പരിസ്ഥിതിയെയും സ്ത്രീയെയും ബന്ധപ്പെടുത്തിയുള്ള ചിന്തകള്‍ക്ക്‌ വളരെ നേരത്തെ പഡ്രസക്തിയുണ്ടായിരുന്നെങ്കിലും എഴുപതുകളുടെ മധ്യത്തില്‍ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടാണ്‌ പാരി സ്ഥിതിക സ്ത്രീവാദത്തിന്റെ പിറവി പ്രകൃതി, സ്ത്രീ ചോദനകളെ അംഗീകരിക്കുക എന്നതാണ്‌ പാരിസ്ഥിതിക സ്ത്രീവാദികളുടെ ലക്ഷ്യം. “ഇക്കോ ഫെമിനിസത്തിന്റെ മുദ്രാവാകൃം സമഗ്ര മോചനമാണ്‌. പ്രകൃതി മോചിതയാകണം, സ്ത്രീ മോചിതനാകണം. ഇതിനോടൊപ്പം പുരുഷനും മോചിതയാകണം.സ്ത്രീപുരുഷ പ്രകൃതിയുടെ സംയുക്ത വിമോചനമാണ്‌ ഇക്കോ ഫെമിനിസത്തിന്റെ മഹത്തായ ലക്ഷ്യം”. “വിമണ്‍ ആന്റ്‌ ലൈഫ്‌ ഓണ്‍ എര്‍ത്ത്‌ - എ കോണ്‍ഫറന്‍സ്‌ ഓണ്‍ ഇക്കോഫെമിനിസം” എന്ന സമ്മേളനം അമേരിക്കയിലെ ആമെസ്റ്റില്‍ നടന്നു. “്രീമെന്‍ ഐലന്റ്‌ ആണവ ദുരന്തമാണ്‌ 1979 ല്‍ ഇങ്ങനെയൊരു സമ്മേളനം വിളിച്ചുകുട്ടാന്‍ കാരണമായത്‌. അതോടുകൂടി അമേരിക്കയില്‍ 66 പാരിസ്ഥിതിക സ്ത്രീവാദം രൂപംകൊണ്ടു. സൂസന്‍ ഗ്രിഫി൯ന്‍ Susan Griffith മേരിദാലി Marydali Rosemary റൃഥര്‍ ഫോര്‍ഡ്‌ Ernestruther ford നെസ്ട്രിങH്‌ Nestraking എന്നിവര്‍ അമേരിക്കയില്‍ ദാര്‍ശനികവും പ്രായോഗികവുമായ പാരിസ്ഥിതിക സ്ത്രീവാദ ചിന്തകള്‍ക്ക്‌ രൂപം നല്‍കുന്നതിനായി പ്രയത്നിച്ചവരാണ്‌. ഓസ്ട്രേലി യയില്‍ ഏരിയല്‍ സാലെയും Arielsallkh ജര്‍മ്മനിയില്‍ മിയ മിയസും M1yamace ഇന്ത്യയില്‍ വന്ദന ശിവയും Wandana ടക പാരിസ്ഥിതിക ചിന്തകളെ അവതരിപ്പിച്ചു. പാരിസ്ഥിതിക സ്ത്രീവാദ ചിന്തയ്ക്ക്‌ ദാര്‍ശനിക രൂപം നല്‍കിയത്‌ ്രഞ്ച്‌ എഴുത്തുകാരി ഫ്രാന്‍സ്വാദ്‌ യുബോണ്‍ ആണ്‌. “ഇക്കോ ഫെമിനിസം എന്ന സംയുക്ത പദം നിര്‍മ്മിച്ചതിന്റെ ബഹുമതി 1974 ല്‍ ്ഥരഞ്ചു ഫെമിനിസ്റ്റായ ഗ്രാന്‍സ്വാദ്‌ യുബോണിനാണ്‌ പൊതുവെ വകവച്ചു കൊടുക്കുന്നതെങ്കിലും, അമേരിക്കയിലെ സാമൂഹിക പാരിസ്ഥിതിക സ്ത്രീവാദക്കാരിയായ ഷിയാ ഹെല്യാറിനും ജാനറ്റ്‌ ആ ബഹുമതി കൊടുക്കുന്നു.” മണ്ണിന്റെയും സ്ത്രീയുടെയും അധികാരം ലഭിച്ചപ്പോള്‍ പുരുഷന്‍ ഇതു രണ്ടും ചൂഷണത്തിനു വിധേയമാക്കി. ഇതുവരെ കണ്ട ഭൂമിയല്ല ഇന്നുള്ളതെന്നും, മനുഷ്യന്റെ കൈകടത്തലുകള്‍ കൊണ്ട്‌ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയാണ്‌ ഇന്നുള്ള തെന്നും അവര്‍ കരുതി. പരിസ്ഥിതി നാശത്തിനും ജനസംഖ്യാ വര്‍ദ്ധനവിനും മാത്രമേ പ്രകൃതി, സ്ത്രീ ചുഷണത്തിലൂുടെ സാധ്യമാകു. മനുഷ്യനെ മനുഷ്യനായി കാണാനും ചിന്തിക്കാനും കഴിയണം. യുബോണ്‍ രൂപപ്പെടുത്തിയ 67 പാരിസ്ഥിതിക സ്ത്രീവാദം എന്ന ചിന്താപദ്ധതി നെസ്ത്രാകിങ്ങിലൂടെ പ്രസ്ഥാനമായി രുപം കൊണ്ടു. WANE (Women Against Nuclear Energള്y) അമേരിക്കയിലേയും ആസ്ട്രേലിയയിലേയും സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘടനയാണ്‌. 1978 ല്‍ സുസന്‍ ഗ്രിഫിറ്‌ Women and Nature - The Rouring Inside Her എന്ന കൃതി പ്രസിദ്ധീകരിക്കുകയും, തുടര്‍ന്ന്‌ 979 ൽ Green Paradise Lost എന്ന എലിസബത്ത്‌ ഡോഡ്ഗണ്‍ ഗ്രയേടെ ലേഖനം പ്രസിദ്ധീകൃതമാവുകയും ചെയ്തു. പ്രകൃതി, സംസ്കൃതി രുപപ്പെടുത്തല്‍, പുനര്‍വിചിന്തനത്തിനു വിധേയമാകേണ്ട തിന്റെ ആവശ്യ കത ഏരിയല്‍ സാലേ പറയുന്നുണ്ട്‌. “പാരിസ്ഥിതിക സ്ത്രീവാദം ബൂര്‍ഷ്വാ അവകാശങ്ങളും പ്രസ്ഥാനങ്ങളും സൃഷടിച്ച ഒരു സമീപനത്തില്‍ നിന്നു വൃത്യസ്തമായി പരിസ്ഥിതി, സമാധാനം, ലിംഗവ്യവസ്ഥ, സാമൂഹിക പ്രശ്നങ്ങള്‍ ഇവയെല്ലാം പുനര്‍വിചിന്തനത്തിനു വിധേയമാക്കുന്നു.” സമൂഹത്തിലേ ക്കിറങ്ങിച്ചെന്ന്‌ മറ്റു കൈക്കാത്തലുകള്‍ ഇല്ലാത്ത വ്യവസ്ഥിതിയെ സൃഷ്ടിക്കാന്‍ സാലേ ശ്രമിച്ചു. വന്ദന ശിവയാകട്ടെ “സ്ത്രീയുടെയും പ്രകൃതിയുടെയും മേലുളള പുരുഷാധിപതൃമാണ്‌ പ്രകൃതിയെ സംസ്കൃതി യില്‍ നിന്നകറ്റുന്നത്‌ എന്നു പറയുന്നു””,” ലിംഗാധിപത്യം പുലര്‍ത്തുന്ന മനോ ഭാവങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിളളലുകളുടെ മൂര്‍ത്തരുപമാണ്‌. ഒരേ നീതി പുലര്‍ത്തേണ്ടുന്ന സ്ത്രീയും പുരുഷനും വ്യത്യസ്ത സാഹചര്യ ങ്ങളില്‍ അധീശത്വഭാവം പുറത്െെടുക്കുന്നു. ്രകൃതിയുടെ സംയമനശേഷി സ്ത്രീയിലാരോപിക്കപ്പെടുകയും തുടര്‍ന്ന്‌ 68 രണ്ടും ഒന്നെന്ന ധാരണയോടെ മുതലാളിത്തത്തിന്റെ ചുവടില്‍ ചൂഷണം ചെയ്യപ്പെടുകയുമാണ്‌ ചെയ്യുന്നത്‌. 3.1. നിര്‍വചനങ്ങള്‍ പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ സാമുഹിക ഘടനയും സാംസ്ക്കാരിക വീക്ഷണവും പരിസ്ഥിതിയും സ്ത്രീവാദവും ഉള്‍ച്ചേര്‍ന്നു ണ്ടായതാണ്‌. പരിസ്ഥിതിക്കും സ്ത്രീക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യപ്യുതിയില്‍ നിന്നാണ്‌ പുതിയൊരു ഭാവുകത്വത്തിന്റെ ആശയതലം ഉടലെടുക്കുന്നത്‌. സാമൂഹിക പ്രശ്നങ്ങള്‍, സാംസ്ക്കാരിക വീക്ഷണങ്ങള്‍ എന്നിവ സ്ത്രീയുടെ സാഹചര്യങ്ങളെ വ്യത്യസ്തപ്പെടുത്തുന്നുണ്ട്‌. “പാരിസ്ഥിതിക സ്ത്രീവാദം, പരിസ്ഥിതി സ്ത്രീവാദങ്ങളെ പൂര്‍ണ്ണതയിലും ഗഹനതയിലും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സ്ത്രീയു ടെയും പ്രകൃതിയുടെയും മേലുള്ള പുരുഷാധിപത്യ പ്രവണതകള്‍ സാമുഹ്ൃയഘടനയിലും സാംസ്ക്കാരിക വീക്ഷണത്തിലും എങ്ങനെ പരസ്പരം ബന്ധിതമാണെന്നു തുറന്നു കാട്ടുന്നു.” പാരിസ്ഥിതിക സ്ത്രീവാദം ചര്‍ച്ച ചെയ്യുന്നത്‌ സ്ത്രീ പ്രകൃതി വിഷയങ്ങളെയാണ്‌. സ്ത്രീവാദമാകട്ടെ ലിംഗവര്‍ണ്ണ വര്‍ഗ്ഗ ചര്‍ച്ചകളെ വിപുലപ്പെടുത്തുന്നു.്രകൃതിയെക്കുടി സ്ത്രീക്കൊപ്പം ഉള്‍പ്പെടുത്തുമ്പോള്‍ പാരിസ്ഥിതിക സിദ്ധാന്തത്തിന്റെ മേഖല വളരെ വിപുലമാകുന്നു എന്ന അഭിപ്രായമാണ്‌ നെസ്ട്രാകിങ്‌ (Ynestra king) കാഴ്ച വെക്കുന്നത്‌. ““വകൃതി, തിര്യക്കുകള്‍ എന്നിവയ്ക്കു മേലുളള പുരുഷാധിപത്യ ങ്ങള്‍ക്കും, സ്ത്രീയുടെ സാമുഹ്യപദവിക്കു മേലുള്ള പുരുഷാധിപത്യ 69 ങ്ങള്‍ക്കും തമ്മിലുള്ള ചര്‍ച്ചകളില്‍ നിന്നാണ്‌ പാരിസ്ഥിതിക സ്ത്രീവാദ ത്തിന്റെ സിദ്ധാന്തങ്ങള്‍ ആരംഭിക്കുന്നത്‌ എന്ന്‌ ഇവര്‍ പ്രസ്താവിക്കുന്നു.” ജീവിതത്തില്‍ നിലനിര്‍ത്തേണ്ട ജൈവികവും സാംസ്ക്കാരി കവുമായ അവസ്ഥകളെ പ്രതിപാദിക്കുന്ന മുല്യങ്ങളെക്കുറിച്ച്‌ പാരിസ്ഥി തികസ്ത്രീവാദം രേഖപ്പെടുത്തുന്നുണ്ട്‌. ““എല്ലാ ജീവിതത്തിലും നിലനിര്‍ത്തുന്ന ജൈവികവും സാംസ്ക്കാരികവുമായ വൈവിധ്യ ങ്ങളെ മുല്യവല്ക്കരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന നവചരിത്രങ്ങള്‍ നെയ്യുന്ന സിദ്ധാന്തമാണ്‌ പാരിസ്ഥിതിക സ്ത്രീവാദം” സ്ത്രീയും പ്രകൃതിയും മാശ്രമല്ല അതിനോടു ബന്ധപ്പെട്ട വര്‍ണ്വര്‍ഗ്ഗഠഘടകങ്ങളും പാരിസ്ഥിതിക സ്ത്രീവാദം ഉള്‍ക്കൊളളു ന്നുണ്ട്‌. സ്ത്രീയുടെയും പ്രകൃതിയുടെയും എല്ലാ വശങ്ങളെയും ബന്ധപ്പെടു ത്തുന്ന കാരന്‍. ജെ വാറന്റെ Karen.J.Warren talking imperical data serious] എന്ന കൃതിയില്‍ “പരിസ്ഥിതി വാദങ്ങള്‍ക്കും ്രവര്‍ത്തന ങ്ങള്‍ക്കും സ്ത്രീ, പ്രകൃതി, വര്‍ണ്ണ വര്‍ഗ്ഗ ഘടകങ്ങളോടുളള ബന്ധത്തെ തള്ളിക്കളയാനാവില്ല””” എന്നു കണ്ടെത്തുന്നു. “സ്ത്രീവാദം, സ്ത്രീവിഷയം എന്ന സങ്കുചിതാവസ്ഥയില്‍ നിന്ന്‌ വര്‍ഗ്ഗം, ദാരിദ്ര്യം, ലൈംഗിക്രപാതിനിധ്യം, മുന്നാം ലോക അധിനിവേശങ്ങള്‍ മതം, യുദ്ധം, ഭീഷണസംസ്ക്കാരങ്ങള്‍ ജനുസ്സുകള്‍, ആഗോളപരിസ്ഥിതി എന്നീ വിഷയങ്ങളെ കൂടി ഉള്‍ക്കൊളളുന്നുവെന്നും അതുകൊണ്ടുതന്നെ മറ്റൊരു സിദ്ധാന്ത ത്തിനും അവകാശപ്പെടാനാവാത്ത വൈപുല്യം സ്ത്രീവാദത്തിനു കൈവന്നിരിക്കുന്നു.””" എന്ന രാധിക.സി.നാ 70 യരുടെ അഭിപ്രായം സ്ത്രീവാദത്തിന്റെയും പാരിസ്ഥിതിക സ്ത്രീവാദ ത്തിന്റെയും വികസ്വരതയെ സൂചിപ്പിക്കുന്നു. ജാനിസ്‌ ബര്‍ക്കലാന്റിന്റെ സിദ്ധാന്ത്രപകാരം “പാരിസ്ഥിതിക സ്ത്രീവാദം ഒരു മുല്യവ്യവസ്ഥയും സാമൂഹിക മുന്നേറ്റവും ര്രവര്‍ത്തന പദ്ധതിയും ആയിരിക്കുമ്പോള്‍ തന്നെ പുരുഷകേന്ദ്രീ തത്വവും പരിസ്ഥിതി നാശവും വിശകലനം ചെയ്യുന്നു.” പുരുഷാധിനിവേശ കേന്ദ്രീകൃതവ്യവസ്ഥ ഉല്പാദിപ്പിച്ചെടുത്ത സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയും പ്രകൃതിയും ചുഷണ ങ്ങള്‍ക്ക്‌ വിധേയമാവുന്നു എന്ന തലമാണ്‌ ഈ നിര്‍വചനങ്ങള്‍ വ്യക്തമാക്കുന്നത്‌. ജാനിസ്‌ ബര്‍ക്ക്ലാന്റും നെസ്ത്രകിങ്ങും രൂപപ്പെടുത്തിയ പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ മുന്‍ധാരണകള്‍ ഇങ്ങനെയാണ്‌ സമൂഹത്തിലെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍, സമത്വം, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ സാമുഹിക പുനര്‍നിര്‍മിതിക്കാവശ്യമാണ്‌. അത്‌ പരിസ്ഥിതി സ്ത്രീഘടകങ്ങളുടെ നിലനില്‍പ്പിനും നീതിക്കും ഉതകുന്നതാണ്‌. ശ്രേണിബന്ധ വ്യവസ്ഥിതി സമൂഹത്തില്‍ വിളളലുകള്‍ സൃഷ്ടിക്കുന്നുണ്ട. ബുദ്ധിപരതയും സാംസ്ക്കാരിക കൈമാറ്റങ്ങളും ശ്രേണികൃത വ്യവസ്ഥിതിയില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്‌. ഒരു ഭാഗത്ത്‌ മഹത്വവല്‍ക്കരണത്തിന്റെയും മറുഭാഗത്ത്‌ തമസ്‌ക്കരിക്കുന്നതിന്റെയും പ്രതീകങ്ങള്‍ സമുഹം സൃഷ്‌ടിക്കുന്നുണ്ട്‌. സ്ത്രീ പ്രകൃതി അവസ്ഥകളെ വേര്‍തിരിച്ചു നിര്‍ത്തുന്നതിനെ സ്ത്രീവാദം എതിര്‍ക്കുന്നു. പ്രകൃതിയോട്‌ അധിനി വേശഭാവമല്ല ആഭിമുഖ്യമാണ്‌ വളര്‍ത്തേണ്ടത്‌. ഇത്തരത്തിലൊ രവബോധം പാരിസ്ഥിതിക സ്ത്രീവാദം കാഴ്ച്ചവെക്കുന്നു. ആദ്യകാലം 71 മുതല്‍ തന്നെ പരിസ്ഥിതിക്കും സ്ത്രീക്കും വേണ്ടിയുളള പോരാടും തുടങ്ങുന്നുണ്ട്‌. സാമൂുഹ്യശാസ്ത്രജ്ഞയായ മരിയമേയ്സ്‌, ആത്മീയതയില്‍ ചിന്തകളെ ഉന്നുന്ന വന്ദനശിവ എന്നിവര്‍ സ്ത്രീയുടെ സ്ത്രൈണ ധര്‍മ്മങ്ങളുടെ ്രത്യേകതകള്‍ ആണ്‌ പരിസ്ഥിതിയെ ക്കുറിച്ച്‌ സ്ത്രീയെ പുരുഷനേക്കാള്‍ ആകുലപ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നു നിരീക്ഷിക്കു ന്നുണ്ട്‌. പുരുഷനേക്കാള്‍ സ്ത്രീ പ്രകൃതിയോടും കുടുംബത്തോടും ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന വൈഷമ്യങ്ങള്‍ അവളെ തളര്‍ത്തുന്നു.മുതലാളിത്ത മനോഭാവസംസ്കാരത്തിന്‌ എതിരായി സ്ത്രീകള്‍ കൂട്ടായി ഗ്പവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വരുന്ന ശിവ നിരീക്ഷിക്കുന്നുണ്ട്‌. ഹൈന്ദവദര്‍ശനങ്ങളിലെ ശിവശക്തി സുചകത്തെ അവതരിപ്പിക്കുന്ന വന്ദന ശിവ ഭുമി, ജലം, വനം എന്നീ ഘടകങ്ങള്‍ക്കു മേലുള്ള സ്ത്രീജാഗ്രതയെ സാംസ്ക്കാരികമായും സാംസ്ക്കാരികമായും ത്വരിതപ്പെടുത്തുന്ന ബിംബമായി ശക്തിയെ കാണുന്നുണ്ട്‌. 3.1.1. സ്ത്രീ പ്രാതിനിതൃം പരിസ്ഥിതിയില്‍ പരിസ്ഥിതിവീക്ഷണം സ്ത്രീകേന്ദ്രിതമാകുമ്പോള്‍ അവ പാരസ്പര്യ ത്തിന്റെ അനുപൂരണമാകുന്നു. സാമ്പത്തിക ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടുള്ള കൃഷിരീതി നാശത്തിലേക്കാണ്‌ വഴിതെളിയിക്കുന്നത്‌. അതുകൊണ്ടു തന്നെ സ്ത്രീപരാധാന്യമുളള കൃഷിരീതിക്ക്‌ പാരിസ്ഥിതിക സ്ത്രീവാദം മുന്‍തൂക്കം നല്‍കുന്നു. സിംബാവെ, മാള്‍വ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ത്രീകള്‍ ഭുമിയുടെ രക്ഷകരായിരുന്നു. മഴയെ ക്ഷണിച്ചു വരുത്തുകയും ആഘോഷങ്ങള്‍ നടത്തുന്നതും ഒക്കെ സ്ത്രീ ധര്‍മ്മ 72 മായിരുന്നു. പുരുഷാധിപതൃ സമൂഹം പിന്നിട്ടതില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തി. ഈ മാറ്റിനിര്‍ത്തലിനെ പുനഃസൃഷ്ടിക്കാന്‍ പാരിസ്ഥിതിക സ്ത്രീവാദം ശ്രമിക്കുന്നു. 3.1.2. ഈശ്വരസങ്കല്പം ഉര്‍വ്വരതാ പ്രതീകമായ അമ്മദൈവത്തെയാണ്‌ ആരാധനദൈവ മായി പാരിസ്ഥിതിക സ്ത്രീവാദികള്‍ കാണുന്നത്‌. കാരണം സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ താരതമ്യം രൂപപ്പെടുത്താന്‍ പ്രപഞ്ചമാതാവ്‌ എന്ന ആദിമാതാവിന്‌ സാധിക്കും. മനുഷ്യ മനസ്സില്‍ കാലങ്ങളായി ഉള്‍ക്കൊളളുന്ന ആദിമാതൃസങ്കല്പം പാരസ്പര്യത്തിന്റേതാണ്‌. ഹിബ്രുവിലും ഗ്രീക്ക്‌ റോമന്‍ രാജ്യങ്ങളിലും വേരുകളുള്ള ക്രിസ്ത്യന്‍ മതം സ്ത്രീക്ക്‌ ധര്‍മ്മസ്ഥാനം കല്‍പ്പിക്കുന്നു. മതവിശ്വാസങ്ങളെ അതുകൊണ്ടു തന്നെ പാരിസ്ഥിതിക സ്ത്രീവാദം എതിര്‍ക്കുന്നു. ഭൂമിയെ മാതാവെന്ന സങ്കല്പത്തില്‍ അധിഷഠിതമായി കാണുമ്പോള്‍ മാശ്രമേ മനുഷ്യര്‍ തമ്മിലുളള ഐക്യം ഉണ്ടാകുന്നുളടൂ. അമ്മയെ പുജിക്കപ്പെടേണ്ടവളായി കണ്ട പഈരാണിക ഭാരതീയ സംസ്കാരം പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ മുഖമുദ്രയാണ്‌. പ്രകൃതിയുടെ നിലനില്‍പിനാധാരം ഗ്രകൃതി മനുഷ്യ ഏകീകരണത്തിലൂടെ സാധ്യമാകു എന്ന്‌ പാരിസ്ഥിതിക സ്ത്രീവാദികള്‍ വിശ്വസിക്കുന്നു. 3.1.3. ഹരിതരാഷ്ട്രീയം ഇരുപതാം നൂറ്റാണ്ടിലെ പരിസ്ഥിതി ചിന്തകളില്‍ ഗണ്യമായ സ്വാധീനമാണ്‌ ഹരിതരാഷ്ട്രീയം അഥവാ പരിസ്ഥിതി രാഷ്ട്രീയം ചെലുത്തിയത്‌. ്രകൃതി നശീകരണം, പരിസരമലിനീകരണം, യുദ്ധം 73 സാങ്കേതിക വിദ്യ, പുരുഷ മേധാവിത്വം എന്നിവയെ കേന്ദ്രീകരിച്ചാണ്‌ ഹരിത രാഷ്ട്രീയം വളര്‍ന്നത്‌. റുഡോള്‍ഫ്‌ ബറോ, പ്രിജോഫ്‌ കാഗ്ര തുടങ്ങിയവര്‍ ഇതിന്‌ സൈദ്ധാന്തിക അടിത്തറ നല്‍കി. “മുതലാളിത്തേ തരണം” ആണ്‌ ഹരിത രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന്‌ സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു” സോഷ്യല്‍ ഇക്കോളജി, ഇക്കോ മാര്‍ക്സിസം എന്നിവ ഹരിത രാഷ്ട്രീയത്തില്‍ പ്പെടുന്നു. ഹരിതരാഷ്ട്രീയത്തിനി്‌ ഏറെ പൊരുത്തം പാരിസ്ഥിതിക സ്ത്രീവാദവുമായിട്ടാണ്‌. ഹരിത പ്രസ്ഥാന ങ്ങള്‍ക്കൊക്കെ പ്രതിരോധത്തിന്റെ ബലതന്ത്രം നല്‍കുന്നത്‌ പരിസ്ഥിതി രാഷ്ട്രീയമാണ്‌. അധികാരത്തിന്റെ കേന്ദ്രീകൃതസത്തയെ നിരാകരിക്കു കയും ഒരു ഹരിതജനാധിപത്യസങ്കല്പം പകരം വെക്കുകയും ചെയ്തു കൊണ്ടാണ്‌ അതു മുന്നോട്ടു പോകുന്നത്‌. പുരോഗതിയെക്കുറിച്ചും വികസനത്തെകുറിച്ചും നിലവിലുള്ള വിനാശകരവുമായ കാഴ്ച്ചപ്പാടുകളെ ഹരിതരാഷ്ട്രീയം പ്രതിരോധിക്കുന്നു. മുന്നാം ലോക രാജ്യങ്ങളിലെ വികസന മാതൃകകള്‍ സ്ത്രീകള്‍, ഗ്രകൃതി, ആദിവാസികള്‍ എന്നിവരുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്‌. ഇന്ത്യയിലെ ചിപ്കോ പ്രസ്ഥാനവും നര്‍മ്മദാ സംരക്ഷണ (്രസ്ഥാനവും പ്ലാച്ചിമട സമരപരിപാടിയും കേവലം പ്രകൃതി സംരക്ഷണവാദം മാത്രമല്ല വംശീയവും ദേശീയവുമായ കാഴ്ച്ചപ്പാടുകള്‍ അവയ്ക്കു പിന്നിലുണ്ട്‌. ഗ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്‌ മനുഷ്യന്‍. തങ്ങള്‍ പ്രകൃതിയുമായി ഉള്‍ച്ചേര്‍ന്നിരിക്കു ന്നതിനെ സംബന്ധിച്ച്‌ മനുഷ്യനുള്ള വീക്ഷണത്തെയാണ്‌ പ്രകൃതി വീക്ഷണം എന്നു പറയുന്നത്‌. ഹരിതരാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്‌ മനുഷ്യ്രകൃതി ബന്ധത്തിന്റെ പ്രാധാന്യ ത്തെയാണ്‌. 74 ഹരിതരാഷ്ട്രീയത്തിന്റെ ഗ്പതിരോധസ്വരം സാഹിതൃത്തില്‍ ശക്തമായി തുടങ്ങുന്നത്‌ അറുപതുകള്‍ക്കു ശേഷം പ്രബലമായി വളര്‍ന്നുവന്ന സാഹിതൃധാരകളിലാണ്‌. സാഹിതൃത്തിലെ പ്രകൃതി ബോധവും പരിസ്ഥിതിവാദവും കൈകോര്‍ക്കുന്നത്‌ ആധുനികത യുടെ അസ്തിത്വദാര്‍ശനിക ആകുലതകളെ കുടഞ്ഞെറിഞ്ഞു കൊണ്ടാണ്‌. ആധുനികതയില്‍ പരിസ്ഥിതിസ്വരം കവിതയിലാണ്‌ ശക്തിപ്പെട്ടതെങ്കില്‍ ഉത്തരാധുനികതയില്‍ നോവലിലും ചെറുകഥയിലും സാഹിത്യവിമര്‍ശന ത്തിലുമാണ്‌ കൂടുതല്‍ വച്ചപ്പുള്ള സനന്ദര്യപദ്ധതിയായി ഇതു രൂപപ്പെട്ടത്‌. ഉത്തരാധുനിക കാലാവസ്ഥയിലാണ്‌ ദളിത്‌ പരിസ്ഥിതി ശാസ്ത്രം, സ്ത്രീവാദ പരിസ്ഥിതി സനന്ദരൃശാസ്ത്രം, പരിസ്ഥിതി ആത്മീയത എന്നിവ മലയാളത്തിലെ കവിത, ചെറുകഥ, നോവല്‍, നിരൂപണം എന്നിവയില്‍ ബഹുസ്വരമായത്‌. പരിസ്ഥിതി സനന്ദര്യ ശാസ്ത്രത്തെ പച്ചപിടിപ്പിച്ചു കൊണ്ടിരുന്നത്‌ വേദനാജനകവും കറപുരണ്ടതുമായ മനുഷ്യന്റെ നഷ്ടബോധങ്ങളായിരുന്നു. ആദികവി തൊട്ട വര്‍ത്തമാന സാഹിതൃകാരന്മാരിലുടെ കടന്നു പോകുമ്പോഴും ഇതു പ്രകടമാണ്‌. യന്ത്സംസ്ക്കാരത്തിലും നാഗരിക പരിസ്ഥിതിയിലും ജീവിക്കുമ്പോഴും മനുഷ്യന്റെ പ്രാകൃതവാസനകള്‍ കാടുമായി ബന്ധപ്പെടിരിക്കുന്നു. പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മനുഷ്യന്റെ ഉപബോധ മനസ്സില്‍ പ്രകൃതിയുടെ നിതാന്തസാന്നിധ്യമുണ്ട്‌. കേരളീയാചാരനുഷ്ഠാനങ്ങളില്‍ പ്രകടമാകുന്ന ഉര്‍വരതാ ബിംബങ്ങള്‍ കാര്‍ഷിക ഗ്രാമീണ പ്രാകൃതിക സംസ്കൃതിയിലേക്ക്‌ വളരു ന്നുണ്ട്‌. കളമെഴുത്തു പാട്ടിനും, ഭദ്രകാളിത്തോറ്റങ്ങള്‍ക്കും കെട്ടിയൊരു ക്കുന്ന പന്തലില്‍ ഞാത്തിയിടുന്ന കുരുത്തോല, കവുങ്ങിന്‍ പുക്കുല, 75 നാളികേരം, അടയ്ക്ക, വെറ്റില, എന്നിവ ഉര്‍വൃതാബിംബങ്ങളായി വ്യവഹരി ക്കാവുന്നതാണ്‌. കളമെഴുതാന്‍ കൃര്രിമചായക്കുട്ുടല്ല, ര്രകൃതിയില്‍ നിന്നു തന്നെയുള്ള നൂറ്‌, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പച്ചിലപ്പൊടി എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. ഭാരതീയരുടെ വേദങ്ങള്‍ ഉപനിഷത്തുക്കള്‍, ഇതിഹാ സാദിഗ്രന്ഥങ്ങള്‍, കാവ്യങ്ങള്‍ എന്നീ കലാസാഹിത്യ സന്ദര്യദര്‍ശന ങ്ങളിലെല്ലാം പ്രകൃതിയുമായുള്ള അനുരഞ്ജനത്തിന്റെയും തന്‍മയത്വ ത്തിന്റെയും സ്ഫുരണങ്ങള്‍ കാണാം. ““ഹരിതരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികാസ്പദം ഗാന്ധിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും കാഴ്ച്ചപ്പാടുകളാണ്‌ രൂപപ്പെടുത്തുക” എന്ന്‌ ടെഡ്ബെന്റിനെ ഉദ്ധരിച്ചു കൊണ്ട്‌ വേണുഗോപാല്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. 3.1.4. ഭാരതീയ വീക്ഷണത്തിലെ പാരിസ്ഥിതിക വീക്ഷണം ഭാരതത്തില്‍ നിലനിന്നിരുന്ന ദേവതാസങ്കല്‍പ്പം സ്ത്രീയെ പുനരുദ്ധ രിക്കാന്‍ പര്യാപ്തമായി. ഗോത്രസമൂഹമായി ജീവിച്ച മനുഷ്യര്‍ പ്രകൃതിയെ ബോധപൂര്‍വം ചുഷണം ചെയ്തു. ഭൂമിയില്‍ കൊടുക്കുന്ന തെന്തും ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന വിശ്വാസം പ്രകൃതിയോടുള്ള ഭാരതീയരുടെ ആരാധനയെ കാണിക്കുന്നു. ആധിവ്യാധികളില്‍ നിന്നും രക്ഷനേടാനും, ദൈവമായും ഒക്കെ ഭാരതീയര്‍ പ്രകൃതിയെ കണ്ടു. ഈയൊരു തലം പാശ്ചാതൃര്‍ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്‌. ്രകൃതിയി ലേക്ക്‌ മടങ്ങുക എന്ന റൂസ്സോവിന്റെ സങ്കല്‍പവും ഇതിനോട്‌ ചേര്‍ത്തു വായിക്കാവുന്നതാണ്‌. “പ്രകൃതിയും ഉര്‍വൃരതയുമായി ബന്ധപ്പെട്ടു വരുന്ന ദേവതാസങ്കല്‍പം മാത്ൃയമേധാവിത്വമുള്ള ഒരു സാമുഹിക വ്യവസ്ഥിതിയെ കാണിക്കുന്നു. കര്‍ഷകന്‌ കൃഷിഭൂമി അമ്മയാണ്‌. മുക്കുവന്‌ കടല്‍ 76 അമ്മയാണ്‌. ഭൌതിക ദേവതകള്‍ എന്ന സങ്കൽപ്പം അതിഭതിക ദേവതകളായി രൂപം കൊള്ളുന്നത്‌ ഈ സമൂഹത്തിലാണ്‌. സ്ത്രീയുടെ സിദ്ധിവിശേഷങ്ങളെക്കുറിച്ചുളള ബോധവും ബഹുമാനവും അഭാതിക സങ്കല്‍പങ്ങളിലേക്ക്‌ വികസിക്കുന്നതോടെ അവരും രക്ഷികളായ യക്ഷികളായി സ്വാഭാവിക പരിണാമത്തിനു വിധേയരാവുന്നു””“. പരിശുദ്ധ രൂപത്തിലുളള യക്ഷി പ്രകൃതിയും അശുദ്ധ രൂപങ്ങളില്‍ കരാളവുമായി മാറുന്നു. പ്രകൃതിയുടെ പ്രതീകവല്‍കൃത ഭാവങ്ങളാണ്‌ യക്ഷി സങ്കല്‍പ്പത്തില്‍ സമമ്പയിക്കുന്നതെങ്കില്‍ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും അവരിലും അന്തര്‍ലീനമായിരിക്കും. രക്ഷയുടെയും ശിക്ഷയുടെയും സൃഷ്ടിയുടെയും സംഹാരത്തിന്റെയും സനന്ദര്യത്തിന്റെയും ബീഭത്സത യുടെയും ദ്വൈതാത്മകഭാവങ്ങള്‍ പ്രകൃതിക്കുണ്ട്‌. ഭാരതത്തില്‍ പരിസ്ഥി തിയെ അമ്മയായി സങ്കല്പിച്ച്‌ ശിക്ഷകരക്ഷകസ്വഭാവങ്ങള്‍ സ്വാംശീകരി ക്കുന്ന കാഴച്ചപ്പാട്‌ സ്വീകരിക്കപ്പെട്ടു. 3.2. സ്ത്രീവാദവും പരിസ്ഥിതിയും മനുഷ്യനും സമൂഹവുമായും മനുഷ്യനും പ്രകൃതിയുമായും വിടവുകള്‍ ഉണ്ടാക്കി വെക്കുന്നതില്‍ ആധുനിക സാമ്പത്തിക ശാസ്ത്രം പ്രധാനപങ്കു വഹിച്ചു. ഉത്പാദനലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട്‌ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക്‌ വില കല്‍പ്പിക്കാത്ത വികസന രാഷ്ട്രീയ സങ്കല്പങ്ങള്‍ സമുഹത്തില്‍ ഇടം നേടി. ഇതോടൊപ്പം പുരുഷാധിപത്യ പ്രവണത ശക്തമായി. പുരുഷന്മാര്‍ അധ്വാനിച്ചു കൊണ്ടുവരുന്ന പണം കൊണ്ട്‌ ജീവിതം കരുപിടിപ്പിക്കുന്നത്‌ എന്ന ധാരണ സമൂഹത്തില്‍ ഉണ്ടാക്കി. ഉത്പാദന ക്ഷമതയ്ക്കായി പ്രകൃതി ചുഷണം ചെയ്തു. പ്രകൃതി മനുഷ്യന്റെ അധീനതയിലാണെന്നും, 77 മാനുഷിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടത്‌ ഭൂമിയുടെ സര്‍വൃതലസ്പര്‍ശി ത്വത്തിന്റെ സൂചനയാണെന്നും തിരിച്ചറിഞ്ഞു. പുഴകളും, കാടുകളും, പുനരുത്പാദിപ്പിക്കാനുള്ള കഴിവ്‌ ഉദാഹരണം ഈ പ്രത്യുല്പാദന വ്യവസ്ഥ ഘടന സ്ത്രീ ശരീരത്തിന്റെ വൃതിരിക്തതയാണ്‌. പ്രകൃതിയും സ്ത്രീയും നിയന്ത്രണങ്ങളുടെ അതിരുകള്‍ക്കുളളിലാണ്‌. സാമൂഹിക അസമത്വങ്ങള്‍ സ്ത്രീകള്‍ക്ക്‌ ഭീഷണിയാകുമ്പോള്‍, അസമത്വം സൃഷ്ടിക്കുന്ന അധീശത്വശക്തികള്‍ സ്ത്രീകള്‍ക്കെതിരെ തിരിയുന്നു. പാകം ചെയ്യലിന്റെ വെച്ചുവിളമ്പലിന്റെ തത്വശാസ്ത്രം സ്ത്രീകള്‍ക്കു നിര്‍ദ്ദേശിക്കുന്ന പൊതുസമുഹം സ്ത്രീകളോട്‌ അടുക്കളയിലേക്ക്‌ പോകുവാന്‍ ആജ്ഞാപിച്ചു. പുറംലോകത്തിന്റെ ശബളിമയില്‍ നിരന്തരം മാറ്റങ്ങള്‍ കണ്ടു വളരുന്ന പുരുഷസമൂഹം അധികാരത്തിന്റെ മൂര്‍ത്തി ഭാവമായി. മനുഷ്യന്‍ പുരോഗതി നേടിയത്‌ വന്യമായ പ്രകൃതിയെ ഇണക്കി എടുത്താണ്‌. ഇത്‌ ഉത്പാദന പുനരുത്പാദന പ്രക്രിയയുമായി ബന്ധ പ്പെട്ടാണ്‌. ഇവിടെ ഉത്പാദനം എന്നതു കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ ജൈവികവും സാമൂഹികവുമായ ആശയങ്ങളുടെ ഉത്പാദനമാണ്‌. മുതലാളിത്തമനസ്സ്‌ ഉയര്‍ന്നു വന്നപ്പോള്‍ തൊഴിലാളികളെ നിയന്ത്രിച്ചു തുടങ്ങി. പുതിയ പ്രത്യയശാസ്ത്രം പുരുഷന്മാരെ സ്വാധീനിച്ചു. ഇത്‌ സ്ത്രീകള്‍ക്കു നേരെ ഗ്പതിഷേധം ഉയര്‍ത്തിവിട്ടു. മതഭേദമന്യേ കാവുകളില്‍ ഉത്സവങ്ങളില്‍ പങ്കെടുത്തു കാവുകളില്‍ കാര്‍ഷികകുട്ടായ്മ ഉണ്ടായി. അമ്മ ദൈവാരാധന കാവുകളില്‍ ശക്തിപ്പെട്ടു. രണ്ടു വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം പുരുഷ,സ്ത്രീ കാഴ്ചപ്പാടിലും കാണാം. 78 കീഴാളവര്‍ഗ്ഗ പ്രതിനിധിയായി സ്ത്രീയേയും മേലാളനായി പുരുഷനേയും കാണാനുള്ള തുടക്കം ഈ ഒരു സംസ്കൃതിയില്‍ നിന്നു തുടങ്ങി. മറ്റൊരു പ്രത്യേകത ക്ഷേത്രങ്ങളില്‍ ദൈവങ്ങള്‍ ഇഷ്ടാനി ഷ്ടങ്ങള്‍ ജ്യോതിഷ ്രശ്നത്തിലൂടെ വെളിപ്പെടുത്തുമ്പോള്‍ കാവുകളില്‍ ഭക്തമാരോട്‌ നേരിട്ടോ വെളിച്ചപ്പാട്‌ വഴിയോ അവതരിപ്പിക്കുന്നു എന്ന താണ്‌. 3.3. പാരിസ്ഥിതിക സ്ത്രീവാദം - വിവിധ വിഭാഗങ്ങള്‍ മുന്നു വിഭാഗങ്ങളാണ്‌ പാരിസ്ഥിതിക സ്ത്രീവാദത്തിനുള്ളത്‌. 1) മൂന്നാം ലോക പാരിസ്ഥിതിക സ്ത്രീവാദം / സ്ത്രീവാദ ആത്മീയത, 2) സാമൂഹിക പാരിസ്ഥിതിക സ്ത്രീവാദം, 3) സാംസ്ക്കാരിക പാരിസ്ഥിതിക സ്ത്രീവാദം. 3.3.1, മുന്നാം ലോക പാരിസ്ഥിതിക സ്ത്രീവാദം വന്ദനശിവയാണ്‌ ഈ ചിന്ത അവതരിപ്പിച്ചത്‌. വികസിത അവികസിത രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി യുള്ളതാണ്‌ ഈ വാദം. വന്ദനശിവയും ജര്‍മ്മന്‍ ഫെമിനിസ്റ്റായ മരിയാ മിസും ചേര്‍ന്നുകൊണ്ട്‌ “ഇക്കോഫെമിനിസം” എന്ന കൃതി രചിച്ചു. ““മനുഷ്യചരി(്രത്തിന്റെ കേന്ദ്രത്തിലേക്ക്‌ ജീവനെയും അതിജീവന ത്തെയും ഗ്രതൃയേക പരിഗണനയോടെ കൊണ്ടുവരികയാണ്‌ മുന്നാം ലോക സ്ത്രീ ചെയ്യുന്നത്‌. എല്ലാത്തരം ജീവിതങ്ങളുടെയും അതിജീവനമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതു സാധിക്കുന്നത്‌ പ്രകൃതിയിലും സമൂഹത്തിലും 79 സ്ത്രൈണ മൂല്യങ്ങളുടെ തിരിച്ചുവരവിന്‌ വേണ്ടുന്ന അടിത്തറയാകുന്നു. അങ്ങനെ അവര്‍ ഈ ഭൂമിയെ മുഴുവന്‍ നിലനിര്‍ത്തുന്നവരും പരിപോഷക രുമായി മാറുന്നു.” സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടുന്ന വന്ദനാ ശിവയുടെ ഈ വാക്കുകള്‍ ്രത്യേക പരിഗണനയോടെ അതിജീവന ത്തിനൊരുങ്ങുന്ന ഒരു വിഭാഗത്തെ കാണിക്കുന്നതാണ്‌. സ്ത്രൈണ മൂല്യങ്ങള്‍ ഭാരതീയ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാ യിരുന്നു. അമ്മ ദേവിയാണെന്നും പുജിക്കപ്പെടേണ്ടവളാണെന്നുമുളള സങ്കല്‍പം പണ്ടു കാലത്ത്‌ ഉണ്ടായിരുന്നു. ആ സങ്കല്‍പത്തിന്‌ മൂല്യച്യുതി നേരിട്ടു കൊണ്ടിരിക്കുന്നു. ലിംഗാധിഷ്ഠിത വ്യവസ്ഥകളെ എതിര്‍ക്കു ന്നതും സുന്ദരവുമായ വികസനത്തിനാണ്‌ പാരിസ്ഥിതിക സ്ത്രീവാദം ലക്ഷ്യമിടുന്നത്‌. ആണ്‍കോയ്മാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും സ്ത്രൈണ മൂല്യങ്ങളെ വിമര്‍ശിപ്പിക്കുകയും ചെയ്യുന്ന സംസ്കൃതി ക്കെതിരെ പാരിസ്ഥിതിക സ്ത്രീവാദം നിലകൊളളുന്നു. 3.3.2. സാമൂഹിക പാരിസ്ഥിതിക സ്ത്രീവാദം ജീവന്റെ ഉത്പ്പാദകരും സംരക്ഷകരുമായ സ്ത്രീ/പ്രകൃതി ബിംബങ്ങള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ പ്രകൃതിനശീകരണം സ്ത്രീ നശീകരണവുമായി ബന്ധപ്പെടുത്തുന്നുണ്ട്‌. ഉത്പാദന പുനരുത്പാദന പ്രകിയ ജീവന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള സാമുഹിക ശ്രമമാണ്‌ എങ്കിലും ഇത്‌ പുരുഷമേല്‍ക്കോയ്മ അംഗീകരിക്കുന്നില്ല. മരിയ മൈസ്‌ ജൈവസംരക്ഷണത്തിനായുള്ള സ്ത്രീകളുടെ ശ്രമങ്ങളെ കാണുന്നത്‌ ജീവന്റെ ഉത്പ്പാദനമെന്ന നിലയിലാണ്‌. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. ഭൂമിക്കു മേല്‍ യാതൊരുവിധ അവകാശങ്ങളും ഇല്ലെങ്കിലും അവര്‍ മക്കളെ 80 വളര്‍ത്തുന്നു. സ്വശരീരത്തിന്‍മേല്‍ സ്വന്തം അവകാശമോ അധികാരമോ ഇല്ല. ഇതു തന്നെയാണ്‌ ഭൂമിയുടെയും അവസ്ഥ. ആര്‍ക്കോ വേണ്ടി ഫലമൂലാദികളും മറ്റും വിളയിക്കുന്ന ഭൂമി വില്‍പനച്ചരക്കാക്കി കച്ചവടക്കണ്ണോടെ മാ്രം കാണുന്ന ശൈലിയാണ്‌ ഇന്നുള്ളത്‌. “വികസനമെന്നത്‌ യുറോപ്പിതര ലോകത്തിന്റെ വിഭവങ്ങളെ ചുഷണം ചെയ്ത്‌ ലാഭം കൊയ്യുന്നതിനുള്ള മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടി കളാണ്‌. യൂറോപ്പിതര രാജ്യങ്ങളില്‍ സ്വയം വികസിക്കുന്നതിന്‌ സജ്ജമല്ല. അല്ലെങ്കില്‍ അവര്‍ക്കതിന്‌ കഴിയില്ല. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടലുകള്‍ കുടാതെ അവര്‍ക്ക്‌ ചുഷണങ്ങള്‍ ചെയ്ത്‌ നേടും കൊയ്യാനാവില്ല. ഇത്തരം വികസനം ലോകത്തിനു മുഴുവന്‍ ഗുണകര മാണ്‌. യൂറോപ്പിതര രാജ്യങ്ങലുടെ വിഭവങ്ങളെ ചൂഷണം ചെയ്ത്‌ നേട്ടമുണ്ടാക്കുക എന്നത്‌ യുറോപ്യന്‍ രാജ്യങ്ങളുടെ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമാണ്‌. ഇത്തരത്തിലുളള വികസനത്തിന്‌ നേതൃത്വം കൊടുക്കുന്ന യുറോപ്യന്‍ രാജ്യങ്ങള്‍ ലാഭമെടുക്കുന്നതില്‍ പ്രഥമസ്ഥാനം വഹിക്കുന്നതും ആരുടെ വിഭവങ്ങളാണോ ചുഷണം ചെയ്യുന്നത്‌ അവര്‍ക്ക്‌ രണ്ടാമത്തെ നേട്ടം കിട്ടുന്നതിലും ഒരു തെറ്റുമില്ല.” ആണ്‍കോയ്മ വരുന്നതിനു മുമ്പുളള പെണ്‍കോയ്മാ സമൂഹത്തില്‍ സ്ത്രീകള്‍ തന്നെയാണ്‌ ഗ്രകൃതിയെ നിയന്ത്രിച്ചി രുന്നത്‌ എന്ന്‌ ഡാലി വാദിക്കുന്നുണ്ട്‌. സ്ത്രീസഹജ വാസനകളെയും, ഗ്രകൃതിയെ മലിനീകരി ക്കുകയും ചെയ്യുന്നതോടൊപ്പം പാരസ്പര്ത്തിനും സഹജീവനത്തിനു മുള്ള പുരുഷന്റെ കഴിവ്‌ കമ്മിയാണെന്നും ഡാലി പറയുന്നുണ്ട്‌. ഇതിനായി പുരുഷനിലെ O1്ണം Ecol യ്ക്കും, സ്ത്രീയുടെ Qദ്ynlecoിംഇു യ്ക്കും 81 തമ്മിലുള്ള വൃത്യാസം രേഖപ്പെടുത്തുന്നുണ്ട്‌. പുരുr Gyno ecology പുനരുത്പാദന കാണ്ഡത്തെക്കുറിക്കുന്നു. സ്ത്രീയുടേതാകട്െ Gynle- ഠിഠഇു സ്വന്തം രീതിയിലുള്ള സ്നേഹ ചേതന ബന്ധങ്ങളുടെ ശ്യംഖല കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. ആത്മീയ പരിസ്ഥിതിവാദത്തിന്റെ ഉപജ്ഞാക്കളായ കാര്‍ലെയ്ന്‍ സ്പെട്രാനക, സ്റ്റാര്‍ ഹെനക്ക്‌ എന്നിവര്‍ പരിസ്ഥിതി വീഴ്ച്ചയ്ക്കും പുരുഷന്റെ അധീശത്വത്തിനും തമ്മില്‍ സമാനതകള്‍ കാണുന്നുണ്ട്‌. ഇവര്‍ക്ക്‌ ്രയോജനം നല്‍കുന്ന ഗ്രന്ഥങ്ങള്‍ മേരി ഡാലിയുടെ 'Qaynlecology', Rose Mary Radford Reuther New Women New Earth എന്നീ ഗ്രന്ഥങ്ങളാണ്‌. സംസ്ക്കാരത്തെ നിയന്ത്രിക്കുന്ന പുരുഷന്‍ പ്രകൃതിയെയും സ്ത്രീയെയും ആശ്രിത നിലയില്‍ നിര്‍ത്തുന്നു. “റോസ്‌ മേരി റുഥറിന്‍്റെ New Women New Earth സ്ത്രീക്ക്‌ സംഭവിച്ച പതനത്തിന്റെ മുന്നു തലങ്ങള്‍ വ്യക്തമാക്കുന്നു. 1) അമ്മയുടെ പതനം. ഇത്‌ ചരിത്രത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും സ്ത്രീക്ക്‌ സംഭവിച്ച മാറ്റിനിര്‍ത്തലിന്റെ അനുഭവമാണ്‌, 2) ആണ്‍കോയ്മയിലെ മതങ്ങളിലും തത്ത്വചിന്ത യിലും സ്ത്രീക്ക്‌ സംഭവിച്ച നിരാകരണം, 3) അമ്മയുടെ ഉദാര വല്‍ക്കരണം” എന്നിങ്ങനെ ഏരിയല്‍ സാലേ വിശദീകരിക്കുന്നു. സ്ത്രീകള്‍ക്കു മാത്രമാണോ പ്രകൃതിയോട്‌ താദാത്മ്യപ്പെടാന്‍ പറ്റുന്നതെന്ന ചോദ്യം സോഷ്യലിസ്റ്റ്‌ ഫെമിനിസ്റ്റുകള്‍ നേരിടുന്നുണ്ട്‌. പുരുഷസമൂഹം സൃഷ്ടിച്ചെടുത്ത ദൈവത്തിന്റെ പോലും ഉന്നതാധികാരം 82 ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്‌. വന്യതയിലേക്കു മടങ്ങിപ്പോകാനുള്ള ആഹ്വാനവും പഴയ വിശ്വാസങ്ങളുടെ പുനരുജ്ജീവനവും കൊണ്ടുവരാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. മലയാളത്തില്‍ സുഗതകുമാരിക്കവിതകള്‍ ഉദാഹരണമാണ്‌. 3.3.3. സാംസ്ക്കാരിക പാരിസ്ഥിതിക സ്ത്രീവാദം സ്ത്രീശരീര കേന്ദ്രിത മുല്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുകയാണ്‌ സാംസ്ക്കാരിക പാരിസ്ഥിതിക സ്ത്രീവാദം ചെയ്യുന്നത്‌. ദൈവത്തിന്റെ രൂപവും ഭാഷയും പുരുഷന്റെ രൂപത്തിലാണെന്നും, ആത്മീയതയ്ക്ക്‌ സ്ത്രൈണ രൂപം കൊടുക്കുക എന്നതും ഇവിടെ പ്രധാനമാണ്‌. ഇവര്‍ക്ക്‌ പ്രകൃതി ദൈവമാണ്‌. പുനരുത്പാദന പ്രകിയയില്‍ പുരുഷന്‍ സ്ത്രീയില്‍ ആധിപത്യം പുലര്‍ത്തുന്നതു പോലെ മുതലാളിത്ത വ്ൃവസ്ഥിതി പരിസ്ഥിതിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്‌. ആഗോളവത്ക്കരണ അധികാര രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച ദൈവശാസ്ത്രത്തിനോടൊപ്പം നില്‍ക്കുന്നതിനേക്കാള്‍ കൂടുതലായി സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന കാഴ്ച്ചപ്പാട്‌ പ്രസക്തിയേറുന്നു. സാംസ്ക്കാരിക സ്ത്രീവാദം സാമ്ത്രദായിക കുടുംബബന്ധങ്ങള്‍ക്കപ്പുറത്തു നിന്നുകൊണ്ടു പ്രകൃതിയനുഭവ ങ്ങളുടെ പാശ്ചാത്തലത്തില്‍ സ്ത്രീയനുഭവങ്ങളെ വിലയിരുത്തുന്നു. പുനരുത്പാദന പ്രക്രിയയെ സമഗ്രമായി കാണുന്നു എന്നത്‌ സോഷ്യലിസ്റ്റ്‌ ഫെമിനിസത്തിന്റെ പ്രത്യേകതയാണ്‌. 3.4. പരിസ്ഥിതി സ്ത്രീവാദം മലയാള കവിതയില്‍ പരിസ്ഥിതിയെക്കുറിച്ചുളള അവബോധം പുതിയ ഒരു ലോകബോധ മാണ്‌. മാറിവരുന്ന കര്‍ത്ത്യസ്ഥാന വീക്ഷണത്തില്‍ ഏകാത്മകവും ഉദ്ഗ്രഥിതവുമായ ഒരു പരിസ്ഥിതി കാഴ്ച മാത്രമല്ല ഇന്ന്‌ 83 സാദ്ധ്യമാകുന്നത്‌. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗ്രകൃതിസ്ത്രീ ബോധം എന്നിവ നിര്‍ണ്ണായക സാന്നിധ്യമാണ്‌. കേരളത്തില്‍ പ്രാചീന കാലം മുതലുള്ള സാഹിത്യകൃതികളില്‍ ഈ അവബോധം പ്രകടമാണ്‌. സംഘംകൃതികള്‍, പാട്ട; മണിഗ്രവാളം മുതല്‍ എന്നിങ്ങനെ ആധുനിക ഘട്ടം വരെയുള്ള കൃതികളിലെ പരാമര്‍ശങ്ങളെ ആസ്പദമാക്കിയുള്ള അന്വേഷണമാണ്‌ ഇവയുടെ സ്വാധീനവും സാന്നിധ്യവും തിരിച്ചറിയാന്‍ സഹായകമാകുന്നത്‌. 3.4.1. സംഘകാലം “സംഘം ചേരുക അഥവാ കൂട്ടം കൂടുക എന്നര്‍ത്ഥത്തിലുള്ള “ചങ്കും എന്ന പദത്തില്‍ നിന്നാണ്‌ “സംഘം” എന്ന പദം ഉണ്ടായത്‌. “സംഘം എന്ന സംസ്കൃത ശബ്ദത്തിന്‌ കൂട്ടുകൂടല്‍ എന്നാണ്‌ അര്‍ത്ഥം. “കവിച്ചങ്ക* എന്ന കവിക്കൂട്ടായ്മയില്‍ നിന്നാണ്‌ “സംഘം” എന്ന പേരുണ്ടായത്‌. ഒരു സാഹിത്യസമിതിയാണ്‌ കവികളുടെ ഈ കൂടിച്ചേരല്‍.” ഈ സാഹിത്ൃയസമിതിയില്‍ രൂപം കൊണ്ട കൃതികള്‍ ഒരു കാലഘട്ടത്തിലെ പ്രകൃതി, വിഭവസമൃദ്ധി, ആഹാരരീതി, ആടയാഭര ണങ്ങള്‍, തൊഴില്‍, ആചാരങ്ങള്‍ എന്നിങ്ങനെ ഒരു ജനത നയിച്ചിരുന്ന ജീവിതത്തെ (്രതിഫലിപ്പിക്കുന്നു. “ഈ കാലഘട്ടത്തിന്റെ പരിധിയെ ക്കുറിച്ചു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടില്ലെങ്കിലും എ.ഡി. ഒമ്പതാം നുറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന്‌ കരുതുന്ന “ഇമമറയന്ാാര്‍ അകപ്ചാരുശ്‌” എന്ന സാഹിത്യലക്ഷണ ഗ്രന്ഥത്തില്‍ സംഘത്തെ പറ്റി ്രസ്താവനകള്‍ കാണുന്നുണ്ട്‌.” പ്രാചീന ദ്രാവിഡ കാവ്ൃയശാസ്ത്രഗന്ഥമായ “താല്‍ക്കാച്ചിയം' പൊരുളതികാരത്തിലെ തിണസങ്കല്‍കപം വിപുലമായ പാരിസ്ഥിതിക 84 സനന്ദര്ൃശാസ്ര്രം അവതരിപ്പിക്കുന്നുണ്ട്‌. “ആധുനിക കാഴ്ച്ചപ്പാടില്‍ ഭക്ഷണം മുതല്‍ ചിന്ത വരെ അന്യോന്യം ബന്ധപ്പെടിരിക്കുന്നു. പപഞ്ചഭാഗമായ മനുഷ്യന്റെ ജീവിതവീക്ഷണമിതാണ്‌. തിണസങ്കല്‍ പത്തെ പരിസ്ഥിതി സന്ദര്യശാസ്ത്രത്തിന്റെ പുര്‍വ്വപരികല്‍പന യായി ഇങ്ങനെ വിനയചന്ദ്രന്‍ വിലയിരുത്തുന്നുണ്ട്‌. ' ഭൂശാസ്ത്ര പ്രത്യേത കൊണ്ട്‌ സവിശേഷമായ പ്രദേശത്തില്‍ മുല്ലൈ, കുറുഞ്ചി, പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ അഞ്ചു തിണകൾ രൂപപ്പെടുകയും അവ സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ ജീവിക്കുന്നവരുടെ കുട്ടായ്മയാകുകയും ചെയ്തു. ഈ കൂട്ടായ്മയാണ്‌ മനുഷ്യ പ്രകൃതി ബന്ധത്തിന്റെ ആന്തരാര്‍ത്ഥങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. സ്ത്രീക്കും പ്രകൃതിക്കും പൊരുളതികാരം നല്‍കുന്ന പ്രാധാന്യം പാരിസ്ഥിതിക സ്ത്രീവാദത്തേയും സ്ത്രീവാദത്തേയും ഈ സിദ്ധാന്തത്തോട്‌ അടുപ്പിക്കുന്നു. “ഏതു ചിന്താപദ്ധതി ഉപയോഗിച്ചാലും “അധീശത്വ-അധീനത” ബന്ധത്തില്‍ സ്ത്രീക്കനു കൂുലമായ സമീപനം മുറുകെ പിടിക്കുമ്പോഴേ അതിനെ സ്ത്രീവാദ നിരൂപണം എന്നു വിളിക്കാനാവുൂ.”. “പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ ആദ്യകാല ഭാതിക ്രചോദകര്‍ പാരീഷ്യന്‍ എഴുത്തുകാരി ഫ്രാങ്കോയ്‌ ഡി ഒബോണും അമേരിക്കന്‍ എഴുത്തുകാരി റോസ്‌ മേരി റ്യൂുഥറുമാണ്‌. ഇവരുടെ അഭിപ്രായത്തില്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദു കുടുംബമാണ്‌. കുടുംബം, ഗ്പകൃതി, സ്ത്രീ ഇവയാണ്‌ എല്ലാത്തിന്റെയും അടിസ്ഥാനം”. ഈ കാഴിച്ചപ്പാടുകളുടെ 85 ഘടകങ്ങള്‍ പൊരുളധികാരത്തില്‍ കണ്ടെത്താം. ““കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള മുപ്പത്തി രണ്ട്‌ സംഭാഷണാ വസരങ്ങള്‍ കുറിഞ്ഞി, നെയ്തല്‍ തിണകളില്‍ തോഴിയുടേതായുണ്ട്‌ (തൊല്‍ക്കാപ്പിയം). “സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ യുദ്ധഭൂമിയില്‍ പോരാടാന്‍ ആയുധം കൊടുത്തയക്കുന്ന അമ്മമാര്‍” (പുറനാനൂറ്‌)? തുടങ്ങി വ്യക്തിത്വമുള്ള സ്ത്രീകള്‍ ഇവിടെ ചിത്രീകരിക്കപ്പെടുന്നു. സ്ത്രീ പുരുഷ സമത്വത്തെ ഈ സമൂഹം അംഗീകരിച്ചു എന്നു തോന്നുന്നില്ല. എന്നാല്‍ സ്ത്രീയുടെ ഗുണങ്ങള്‍ എന്തെല്ലാ മാണെന്നു സൂചിപ്പിക്കുന്നു എന്നു കണ്ടെത്താം. 3.4.2. രപ്കൃതിയൃമായുള്ള ജനജീവിത ബന്ധം ജൈവം, പാരിസ്ഥിതികം എന്നീ പദങ്ങള്‍ പ്രാചീന മനുഷ്യരില്‍ ആഴത്തില്‍ മുഗ്രിതമായിട്ടുണ്ട. പ്രകൃതിയെ അതിന്റെ സാകല്യത്തില്‍ ഉള്‍ക്കൊള്ളാനും സാഹിത്യത്തെയും ജീവിതത്തെയും നിര്‍വചി ക്കാനും തമിഴകത്തിനു കഴിഞ്ഞു. ഭൂ്രകൃതിയുടെ വൈരുദ്ധ്യങ്ങളും മനുഷ്യന്റെ വികാരഭേദങ്ങളും അടിസ്ഥാനമാക്കി പാട്ടുകളിലെ ്രതിപാദ്യവിഷയം, മുതല്‍പൊരുള്‍, കരുപൊരുള്‍, ഉരിപൊരുള്‍ എന്നിങ്ങനെ മൂന്നായി തിരിയുന്നു. തൊല്‍ക്കാപ്പിയം 572 മുതല്‍ 578 വരെയുള്ള സുത്രങ്ങളില്‍ പുല്ലും മരവും ഒരറിവുയിര്‍കളും മൃഗങ്ങളും പക്ഷികളും അഞ്ചറിവുയിര്‍ കളുമാണെന്നും മനുഷ്യന്‍ ആറ്‌ അറിവിലുള്ള ജീവനാണ്‌ ഉള്ളതെന്നും പറയുന്നുണ്ട്‌. (തൊല്‍ക്കാപ്പിയം). ഇവ ഫെമിനിസ്റ്റു ദര്‍ശനത്തിന്റെ മാതൃകകളാണ്‌. ഇവ ഒരേസമയം സ്ത്രീയുടെ വൃത്ൃയസ്തത ഉയര്‍ത്തി 86 പിടിക്കുകയും സ്ത്രീയുടെ സാമുഹിക ധര്‍മ്മം നിര്‍വൃഹിക്കുകയും ചെയ്യുന്നു. “സംഘകാല കവിതകളുടെ ആദ്യഘട്ടങ്ങളില്‍ പുരുഷ മേധാവിത്വ സൂചനകളില്ല. എന്നാല്‍ അവസാനം പ്രതൃക്ഷപ്പെടുന്ന “പതിനെണ്‍കീഴ്‌ കണക്കി'ല്‍ പുരുഷ മേധാവിത്വ ്രവണതകള്‍ കാണുന്നതായി കെ.എന്‍. ഗണേഷ്‌ വിലയിരുത്തുന്നത്‌ ശ്രദ്ധേയമാണ്‌.” “ഭര്‍ത്താവിനെ അനുസരി ക്കാത്ത ഭാര്യയെ നിന്ദിക്കുന്നു. സ്ത്രീകള്‍ ഗാര്‍ഹികജോലി ചെയ്യുന്ന വരും ഭര്‍ത്താവിന്റെ ആശ്രിതരുമാണ്‌, പുരുഷന്‌ പരസ്ത്രീയെ പ്രാപിക്കാമെങ്കിലും സ്ത്രീക്ക്‌ അനുവദനീയമല്ല എന്നീ അവസ്ഥകള്‍ അവസാനകാല സംഘം കൃതികളില്‍ കാണുന്നു. അതായത്‌ സംഘകാല സാഹിത്യത്തിന്റെ അവസാന കാലഘട്ടം മുതല്‍ സാഹിതൃത്തില്‍ പുരുഷമേധാവിത്വ പ്രവണതകള്‍ കാണുന്നതായി നിരീക്ഷിക്ക പെട്ടിരിക്കുന്നു”. ഇത്‌ പരിസ്ഥിതി മനുഷ്യനില്‍ ചെലുത്തിയ സ്വാധീനത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സൂചിപ്പിക്കാന്‍ പര്യാപ്തമാണ്‌. മനുഷ്യരുടെ തൊഴിലുകള്‍ നിശ്ചയിച്ചത്‌ ഭൂമിയുടെ വിഭവസമൃദ്ധിയെ അനുസരിച്ചാണ്‌. വനം വെട്ടി മാറ്റി ചുട്ടുകരിച്ചാണ്‌ കൃഷിയിടം ഒരുക്കിയിരുന്നത്‌. വേടന്മാര്‍ ചുട്ടുകരിച്ച സ്ഥലത്ത്‌ നല്ല പോലെ ഉഴുതുമറിച്ച്‌ വിശാലമായ കൊല്ലിയില്‍ മലനെല്ലി വിതക്കുന്നു എന്ന്‌ പുറനാനുറില്‍ പെരുംഞ്ചിത്തിരനാര്‍ പാടുന്നത്‌ ഇപ്രകാരമാണ്‌. “കരിപുനമയക്കിയ പകല്‍ കാട്‌ കൊല്ലൈ ഐവനം, വിത്തിമൈയുറക്കവിനി” (പുറനാനൂറ്‌ 159.16-17) 87 എങ്കിലും കൃഷിയായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. “മറ്റുളളവര്‍ ഏതു തൊഴിലില്‍ വ്യാപരിച്ചാലും അവസാനം അവര്‍ക്കു കൃഷിക്കാരെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ല. കൃഷിക്കാര്‍ ഭൂമി കൃഷി ചെയ്തില്ലെങ്കില്‍ സന്ന്യാസിമാര്‍ പോലും നിരാശ്രയ രായിത്തീരും. കൃഷി പോലെ മലികമായ മറ്റു യാതൊരു തൊഴിലും ഇല്ല്‌ എന്ന എന്‍. സുബ്രഹ്മണ്യന്റെ അഭിപ്രായം ഇക്കാലത്തെ കൃഷിയുടെ പ്രാധാന്യം വൃക്തമാക്കുന്നു. ദ്ൃയഡ്ധമമായ മനുഷ്യരപകൃതി ബന്ധവും ഇക്കാലത്തുണ്ടായി രുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധത്തെക്കുറിച്ചി അയ്യപ്പപണിക്കര്‍ പറയുന്നത്‌ ശ്രദ്ധേയാണ്‌. ““സ്ഥലകാലാ വസ്ഥകളുടെ ഒരു സംയുക്തമാണ്‌ ഓരോ തിണയും....4രപകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം സാഹിതൃത്തില്‍ പശ്ചാത്തലവും ഇതിവൃത്തവും തമ്മിലുള്ള ബന്ധത്തിലൂടെ സൂചിതമാകുന്നു.””". ഈ അഭിപ്രായം തമിഴക പാരമ്പര്യത്തിലെ ഗ്രകൃതിബോധത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന താണ്‌. 3.4.3. ്പാചീനം മലയാളകവിതാസാഹിത്യലോകത്തെ സ്ത്രീ ചി്രണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ്‌ മുണ്ടശ്ശേരിയുടെ വീക്ഷണം. ““സാഹിതൃകാരന്മാര്‍ വിശേഷിച്ചു കവികള്‍, അവര്‍ സൃഷ്ടിച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ്‌ ജീവിക്കുന്നത്‌.””'. മഹിളാളിമഹാസ്പദ മായിരുന്ന മണിഗ്രവാള കവിതയുടെ പരാജയ ത്തിനു കാരണം സ്ത്രീക്ക്‌ ഒരു സ്വത്വമുണ്ടെന്ന്‌ കാണാന്‍ കഴിയാതിരുന്നതാണ്‌. പതിനാറാം നുറ്റാണ്ടില്‍ ഭക്തിഗ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ സ്ത്രീയുടെ 88 ശുദ്ധിയും ശക്തിയും കണ്ടറിഞ്ഞ എഴുത്തച്ഛന്‍ ഭൂൃതുവായ പെണ്ണിനു പോലും ഭക്തി വിലക്കേണ്ടതില്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു. ““ഴതുവായ പെണ്ണിനുമിരപ്പനും ദാഹകനും പതിതനുമഗ്നിയജനം ചെയ്തഭുസുരനും ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട നരുതാത്തതല്ല ഹരിനാരായണായനമഃ” “അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡ”'ത്തില്‍ ഹനുമാന്‍ ലങ്കാദഹനം നടത്തുമ്പോള്‍ തീപൊളുളലേറ്റു പിടയുന്ന സ്ത്രീകളുടെ അവസ്ഥ ചിത്രീകരിക്കുന്നുണ്ട്‌. “ഇത്രകുടിലത്വമുണ്ടായൊരു ത്തനെ പൃഥ്വിയിലിങ്ങനെ കണ്ടീല കേശവ്‌ എന്നു പുരുഷ രാഷ്ട്രീയത്തിന്റെ അനീതിക്കെതിരെ പ്രതികരിക്കുന്ന ഗാന്ധാരിയെ മഹാഭാരതം സ്ത്രീപര്‍വൃത്തില്‍ കാണാം. “സ്ത്രീശരീരത്തെ ഹിംസാത്മക മായി തുറിച്ചു നോക്കുന്ന പരമ്പരയില്‍ നിന്ന്‌ വൃത്ൃസ്തമായി അവളുടെ സ്വത്വാത്മക പ്രശ്നത്തിലേയ്ക്ക്‌ സഹൃദയരെ നയിക്കുന്നു സ്ത്രീപര്‍വും”. ഭാര്യാത്വം, മാതൃത്വം തുടങ്ങിയ സ്ത്രീയവസ്ഥകളെ ഉദ്ഘോഷിക്കു മ്പോഴും ഇത്തരം കള്ളികള്‍ക്കകത്തു നിന്നും കൊണ്ടുള്ള സ്ത്രീയുടെ അനുഭവ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയു ന്നുണ്ട്‌ എഴുത്തച്ഛന്‍ കവിത. അതിനെല്ലാമപ്പുറമുള്ള യഥാര്‍ത്ഥ സ്ത്രീസത്തയെക്കുറിച്ചുള്ള അന്വേഷണ വുമുണ്ട്‌. സ്ത്രീയുടെ ക്ലേശങ്ങളേയും വ്യവസ്ഥാപിത തത്വത്തിന്റെ സ്ത്രീവിരുദ്ധതയേയും തിരിച്ചറിയുകയും സ്വത്വരുപമുള്ള സ്ത്രീരുപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു എന്നതാണ്‌ എഴുത്തച്ഛന്‍ കൃതികളിലെ സ്ത്രീത്വത്വ ദര്‍ശനത്തെ നിര്‍ണ്ണയിക്കുന്നത്‌. 89 എഴുത്തച്ഛനു തൊട്ടുമുമ്പുള്ള കാലം മലയാളത്തില്‍ മണിപ്രവാള ക്കവിതയുടെ സുവര്‍ണ്ണകാലമായിരുന്നു. മഹിളാളി മഹാസ്പദകളെന്നും വിഖ്യാതമായ മണിവപ്രവാളക്കവിതയിലെ മഹിള കുറെ അവയവ ഖണ്ഡങ്ങളുടെ സമന്വയമായിരുന്നു. പുരുഷന്റെ ആഗ്രഹം പൂര്‍ത്തീകരി ക്കാനുള്ള ഉപകരണമെന്ന നിലയില്‍ കവിഞ്ഞ ഒരസ്തിത്വം സ്ത്രീക്ക്‌ ആ കൃതികള്‍ നലകുന്നില്ല. എഴുത്തച്ഛന്‍ സ്ത്രീയെ വര്‍ണ്ണിക്കാന്‍ ഇടം കണ്ടെത്തുന്നുണ്ട. എന്നാല്‍ സ്ത്രീയെ അവയവങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്നവയല്ല അവയൊന്നും. മറിച്ച്‌ സന്ദഭോചിതമായ കഥാപാത്ര ചിത്രീകരണമായിട്ടാണ്‌ വര്‍ത്തിക്കുന്നത്‌. സീത ലജ്ജാവതിയും വിനയാത്വിതയുമാണെങ്കിലും സ്വയംവരപ്പന്ത ലിലേക്കു കടന്നു വന്ന്‌ വരണമാല്യമണിയിക്കും മുമ്പു തല ഉയര്‍ത്തി രാമനെ ഒരു നോക്കു നോക്കാന്‍ ധൈര്യമുള്ളവളാണ്‌. സ്ത്രീ കാര ത്തിലും യൌവനത്തിലും വാര്‍ധകൃത്തിലും പുരുഷനാല്‍ രക്ഷിക്കപ്പെടുന്നു എന്നു പറഞ്ഞ്‌ സ്ത്രീ സംരക്ഷണം സ്വയം ഏറ്റെടുത്തഭിമാനിക്കുകയും എന്നാല്‍ സ്ത്രീസ്വാതന്ത്രയയം നിഷേധിക്കുകയും ചെയ്യുന്ന പുരുഷന്റെ നിലപാടുകളെ ഇതിഹാസങ്ങള്‍ കാട്ടിത്തരുന്നുണ്ട. സീതാപഹരണവും ദ്രാപദി വസ്ത്രാക്ഷേപവും അത്തരം സന്ദര്‍ഭങ്ങളാണ്‌. പുരുഷന്റെ അര്‍ത്ഥമാണ്‌ (ധനമെന്നും പുരുഷാര്‍ത്ഥമായ കാമപുര്‍ത്തീകരണ വസ്തുവെന്നും) ഭാര്യ എന്നുള്ള പുരുഷപക്ഷ വീക്ഷണത്തിനു പകരം പുരുഷാര്‍ദ്ധമാണ്‌ (പകുതി) എന്ന ഒരു അര്‍ദ്ധനാരീശ്വര സങ്കലപത്തില ധിഷ്ഠിമായ പാരസ്പര്യബോധം എഴുത്തച്ഛന്‍ കൃതികളില്‍ കാണാം. സ്വന്തമായ ഒരു വൃക്തിത്വം സ്ത്രീകള്‍ക്കു നല്‍കുന്നു എന്നതാണ്‌ എഴുത്തച്ഛന്‍ കൃതികളെ സ്ത്രീപക്ഷ മാക്കുന്ന പ്രധാന ഘടകം. 90 സ്ത്രീകളുടെ ക്ലേശങ്ങളെ തിരിച്ചറിഞ്ഞ്‌ സ്വത്വബോധമുള്ള സ്ത്രീ രൂപങ്ങള്‍ സൃഷടിക്കുക എന്നത്‌ എഴുത്തച്ഛന്‍ കൃതികളിലെ സ്ത്രീത്വദര്‍ശ നത്തെ നിര്‍ണ്ണിയിക്കുന്ന ഘടകമാണ്‌. പാഞ്ചാലീ വസ്ത്രാക്ഷേപത്തിലും സീതയുടെ ചിത്രത്തിലുമെല്ലാം ഈ ബോധം ഏറെ പ്രകടമായി കാണാനാകും. 3.4.4, ആധുനിക കവി്രയകാലം ഇരുപതാം നുറ്റാണ്ടില്‍ ഇംഗ്ലീഷ്‌ സാഹിത്യവുമായുള്ള സമ്പര്‍ക്ക ത്തിന്റെ ഭാഗമായി കാല്‍പനിക പ്രസ്ഥാനം രൂപംകൊണ്ടു. മനുഷ്യന്റെ പൂര്‍ണ്ണ വികാസത്തിന്‌ കൂടുതല്‍ ശ്രദ്ധ രന്നല്‍ കൊടുത്ത ഈ കാലഘട്ടം പുരോഗമനാശയങ്ങളെ മുന്നോട്ടുവെച്ചു. പുരോഗമനപരമായ ആശയങ്ങളുമായിട്ടാണ്‌ ആശാനും, വള്ളത്തോള്‍ നാരായണമേനോനും, ഉള്ളുരും സാഹിത്യ ലോകത്തിലേക്കു കടന്നുവരുന്നത്‌. കേരളത്തിന്റെ നവോത്ഥാനപരമായ മുന്നേറ്റങ്ങളില്‍ സ്ത്രീ ലൈംഗികതയും ജാതിയുമാണ്‌ കൂടുതല്‍ പരിഷ്കരണങ്ങള്‍ക്ക്‌ വിധേയമായത്‌. “ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചു വളര്‍ത്തുക എന്നത്‌ പഠിപ്പിക്കു എന്നത്‌ നവോത്ഥാന പഡ്രസ്ഥാനങ്ങളു ടെയെല്ലാം അടിസ്ഥാനധാരയായിരുന്നു. കേരള/ബംഗാള്‍ നവോത്ഥാ ന്ര്രക്രിയയില്‍ ഏറ്റവും പ്രധാന കൃതമായി നടന്നത്‌ ആണിനും പെണ്ണിനും വെവ്വേറെ സ്കൂള്‍ പണിയുക എന്നതായിരുന്നു.””,. നവോത്ഥാനാശയങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട ആശാന്‍ തന്റെ കൃതികളില്‍ അവ (ഗപതിഫലി പ്പിച്ചു. പുരുഷാധിപത്യ സമുഹത്തില്‍ നിലനില്‍ക്കുന്ന നീതിബോധത്തെ വിമര്‍ശിക്കുന്ന കൃതിയാണ്‌ “ചിന്താവിഷ്ടയായ സീത. സീത സ്ത്രീയുടെ ഭാതികശരീരം പുരുഷന്റെ മുന്നില്‍ കീഴപ്പെട്ടാലും മനസ്സും ചേതനയും 91 അതിനു വഴങ്ങില്ല എന്നു പ്രഖ്യാപിക്കുന്നു. അഭിമാനത്തിന്റെയും സ്വാതന്ത്രയബോധത്തിന്റെയും തണലില്‍ നിന്നുകൊണ്ടാണ്‌ സീത, രാമന്റെ പ്രവ്യത്തികളെ വിലയിരുത്തുന്നത്‌. “സീത വഹിച്ചുപോയ അതിചിന്ത ഫെമിനിസത്തിന്റെ ഫാലക്കുറിയാണ്‌.”. സീത അതിചിന്ത വഹിക്കുന്ന സ്ത്രീയുടെ പ്രതീകമാണെങ്കില്‍ രാമന്‍ പ്രതികരണ ശേഷി ഇല്ലാത്ത വനാണ്‌ “്രതികരണശുന്യമായ പ്രതിമയെ കാംക്ഷിക്കുന്ന പുരുഷത്വ” മാണ്‌ രാമനില്‍ ആരോപിക്കപ്പെടുന്നത്‌ “അധികാരത്തിന്റെ പ്രലോഭന ത്തില്‍ അഹങ്കാരിയായ സാധാരണ മനുഷ്യന്റെ പ്രതിനിധി മാത്രമാണ്‌ രാമന്‍” എന്ന “ആശാന്റെ സീതയെപറ്റി? കുട്ടികൃഷ്ണമാരാരുടെ അഭിപ്രായം അന്നു നിലവിലിരുന്ന പുരുഷാധിപതൃത്തിനുള്ള ്രതികരണ മായി മാറുന്നു. പുരുഷാധിപത്യലോകം ആഗ്രഹിച്ച രീതിയിലുള്ള സീതയെ അല്ല ആശാന്‍ സൃഷ്ടിച്ചത്‌. കാലഘട്ടം ആവശ്യപ്പെടുന്ന നിയതമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന കഥാപാത്രത്തെ സൃഷ്ടിച്ചു. ആശാന്റെ സീതാകാവ്യ ത്തില്‍ പ്രകൃതിയുടെ സ്നിഗ്ദ്ധത നിലനിര്‍ത്തുന്ന സീതക്ക്‌ സ്വത്വത്തിന്റെ പേരിലുള്ള ആഘാതങ്ങളെ മാറ്റാന്‍ കഴിയുന്നു. “സ്ത്രീയുടെ നിശബ്ദാനു ഭവങ്ങളില്‍ മാനവ രാശിക്കാകെ ക്ഷേമദായകമായ പലതുമുണ്ട്‌. കേള്‍ക്ക പ്പെടാത്ത നിരവധി ശബ്ദങ്ങളുമുണ്ട്‌. സാംസ്ക്കാരിക സ്ത്രീവാദത്തിനും പാരിസ്ഥിതിക പഠനത്തോടുമുള്ള താത്പര്യം സ്ത്രീധര്‍മ്മത്തിന്റെ ്രത്ൃയ ശാസ്ത്രത്തെ - സ്ത്രീ പ്രകൃതി എന്ന ബന്ധത്തെ ഒരു മര്‍ദ്ദനോപകരണ മല്ലാതാക്കുന്നു. ആ ക്രിയാത്മക ഘടകമാക്കി ത്തീര്‍ക്കുന്നു്‌. സ്ത്രീ എന്ന ലോകവീക്ഷണത്തെ ഒരു നാള്‍ കൊണ്ട്‌ മാറ്റിമറിക്കാവു ന്നതല്ല എന്ന്‌ ലീലാവതി പറയുന്നു. “അതിനാല്‍ രാമന്റെ തീരുമാനത്തിന്‌ 92 പകുതി ഉത്തരവാദിയാകേണ്ടത്‌ സ്ത്രീയെ സംബന്ധിച്ചുളള ലോക സങ്കല്‍പമാണ്‌. പുരുഷന്റെ സ്വത്താണ്‌; ഇന്ദ്രിയാര്‍ത്ഥമാണ്‌ സ്ത്രീയെന്ന ലോകവീക്ഷണത്തെ രാമനും ഒരുനാള്‍ കൊണ്ട്‌ മാറ്റിമറിക്കാവുന്നതല്ല””. “കുമാരനാശാന്റെ നായികമാര്‍ സ്വത്വശക്തിയുടെ സല്‍സന്താന ങ്ങളാണ്‌. സ്ത്രീത്വത്തിന്റെ ശംഖധ്വനി മുഴക്കുന്നവരാണവര്‍. “തരുണിയുടെ ബലം വിശുദ്ധി” (ലീല)യാണെന്ന്‌ അവര്‍ തെളിയിക്കുന്നു. സ്വാതന്ത്ര്യ ബോധത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ ആരചിക്കുന്നു നളിനിയും ലീലയും, സീതയും സാവിത്രിയും, മാതംഗിയും വാസവദത്തയും സ്ത്രീവിമോചന ത്തിന്റെ വില്ലുകുലച്ചവരാണ്‌. അന്ത:കരണ സ്വാതന്ത്ര്ത്തിന്റെ ആവനാഴി യില്‍ നിന്നു തന്‍ പോരിമയുടെ ശരം തൊടുത്തുവിട്ടവരാണ്‌ . ആശാന്റെ സ്ത്രീകഥാപാത്രങ്ങളെ സ്വത്വബോധത്തിന്റെ സാമുഹിക പശ്ചാത്തല ത്തില്‍ അടയാളപ്പെടുത്തപ്പെട്ടവയാണ്‌. ഉള്ളൂര്‍ കവിതകളിലെ സ്ത്രീകഥാപാത്രങ്ങള്‍ നിശ്ചയദാര്‍ഡ്യ മുള്ളവരാണ്‌. സ്ത്രീകള്‍ പാതിവ്രത്യം അനുഷഠിക്കുമ്പോള്‍ പുരുഷന്മാര്‍ ഏകപത്നിവ്വതവും ദീക്ഷിക്കേണ്ടത്‌ പ്രകൃതിയനു സാരിയാണെന്ന കാഴ്ച്ചപ്പാടിലൂടെ അംബ എന്ന കൃതിയിലെ അംബ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു. വള്ളത്തോള്‍ കവിതകളില്‍ ജന്മാവകാശത്തിനു നേരേയുള്ള സ്വാതന്ത്യത്തില്‍ കൈവെച്ച പുരുഷന്റെ അധാര്‍മിക വൃത്തിക്കു നേരെ പ്രതികരിക്കുന്ന സ്ത്രീത്വമാത്ൃകകളെ കാണാം. “സ്ത്രീയുടെ അന്തസ്സും മഹത്ത്വവും അറിയാന്‍ കഴിയാത്ത സമുദായം അര്‍ദ്ധഭാഗത്തെ ഇരുളിലും അഴലിലും ആഴ്ത്തുന്നതിനാല്‍ മോചന മര്‍ഹിക്കുന്നിചല്ല. രാഷ്ട്രീയസ്വാതന്ത്യം നേടിയാലും അത്‌ സമഗ്ര സ്വാതന്ത്ര്യ മാവുന്നില്ല; എന്ന ആശയം സമുദായത്തിന്റെ അടിത്തട്ടിലേക്കു 93 തള്ളപ്പെട്ട അധഃകൃതരെ പീഡിപ്പിക്കുന്നതില്‍ ലജ്ജിക്കാത്ത ഉപരിവര്‍ഗ്ഗം സ്വാതന്ത്രയമര്‍ഹിക്കുന്നില്ല എന്ന ആശയത്തിനു സമാന്തരമാണ്‌. ദേശീയ നവോത്ഥാനത്തിന്റെ ചാലകശക്തികളില്‍ ഇവയ്ക്കു തുല്യ പ്രാധാന്യമുണ്ട്‌. ഈ ദര്‍ശനം മലയാളകവികളില്‍ ഒന്നാമതായി ഉണര്‍ന്നത്‌ വള്ളത്തോളിലാണ്‌ ”" എന്ന ലീലാവതിയുടെ പരാമര്‍ശം വള്ളത്തോള്‍ കവിതകളിലെ സ്ത്രീസ്വത്വത്തെ അളക്കാന്‍ പോന്നതാണ്‌. 3.4.5. നവീനകാല കവികള്‍ കവികള്‍ എന്നും മര്‍ദ്ദിതപക്ഷത്തു നില്‍ക്കുന്നവരാണ്‌. മര്‍ദ്ദിതരുടെ നിലവിളികള്‍ക്കൊപ്പം നിന്ന്‌ സമുഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധിവരെ തങ്ങളുടെ തൂലികയിലൂടെ ശ്രമിക്കുന്നവരാണ്‌ കവികള്‍. സ്ത്രീയും പുരുഷനും ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന്‌ സ്ത്രീയെ അകറ്റി നിര്‍ത്തുകയും അവളെ ഒരു സാധനമായി (ങമല്യേശമഹ) കാണുകയും ചെയ്യുന്ന സമൂഹത്തിനെതിരെ, സ്ത്രീയെ ഉടല്‍രൂപമായി ചിത്രീകരിക്കുന്ന പുരുഷ സമൂഹത്തിനെതിരെ ഒളപ്പമണ്ണ കവിതകളെഴുതി. നിരാലംബ ജനതകളാണ്‌ ഒളപ്പമണ്ണയുടെ സ്ത്രീകഥാപാത്രങ്ങള്‍. ഒളപ്പമണ്ണയുടെ ആദ്യകാല കവിതകളിലൊന്നായ “റബര്‍ വൈഫി'ലെ ആശയം സ്ത്രീയെ സാധനമായിക്കാണുന്ന പുരുഷനെ തിരെയുള്ള രൂക്ഷവിമര്‍ശനമാണ്‌ ഈ കവിതയിലെ പപ്പേട്ടനെന്ന കഥാപാത്രത്തിന്‌ വെറും ഉടല്‍ മാത്രമായി മാറുന്നു പെണ്ണെന്ന വര്‍ഗ്ഗം. വികാരവും വിചാരവും ആത്മാവും ഉണ്ടെങ്കില്‍ അതു പെണ്ണിന്റെ നാശമായി കരുതുന്ന പപ്പേട്ടൻ വേളി കഴിക്കാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ ഒരു ദിവസം അയാള്‍ വേളി കഴിച്ചെന്നറിഞ്ഞെത്തുന്ന ആളുകള്‍ക്ക്‌ മുന്നിലേക്ക്‌ ഒരു പെട്ടിയും പമ്പും കൊണ്ടുവന്നു വെക്കുന്നു. പെട്ടി തുറന്ന്‌ അതില്‍ നിന്നു റബ്ബര്‍ എടുത്ത്‌ 94 പമ്പു കൊണ്ട്‌ തി കാറ്റ്‌ നിറച്ച്‌ സ്ത്രീയുടെ ഉടല്‍ വടിവു വരുത്തുന്നു. ഈ വടിവു കണ്ട്‌ തൃപ്തിപ്പെടുന്ന പപ്പേട്ടന്‍ ആധുനിക സമൂഹത്തിലെ പുരുഷവീക്ഷണത്തെ പരിഹസിക്കുകയാണ്‌. സ്ത്രീ വിദ്വേഷത്തിലേക്കു പുരുഷന്മാരെ നയിച്ചേക്കാമെന്ന സൂചന ഈ കവിത നല്‍കുന്നുണ്ട്‌. ചെലവു ചുരുക്കല്‍ രീതി, മാനസിക വിശ്രാന്തി ഇതൊക്കെ പപ്പേട്ടനെ വലയം ചെയ്യുന്നു. ഒരുതരം “ഗേ ആയി മാറുന്ന സമുഹത്തെ ഇതിലുടെ കാണാം. ഉടലിനും ജീവനും തുല്യപ്രാധാന്യമുണ്ട്‌ സ്ത്രീയായാലും പുരുഷനായാലും. ഇതില്‍ നിന്നും വ്യത്യസ്തത യാര്‍ന്നതാണ്‌ “നങ്ങേമക്കുട്ടി” എന്ന കവിത. സ്ത്രീയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതെന്ത്‌ എന്ന ചോദ്ൃത്തിനുത്തരമായി മാറുന്നു നങ്ങേമക്കുട്ടി എന്ന കവിത. ““നങ്ങേമക്കുട്ടിയാണ്‌ ഒളപ്പമണ്ണയുടെ ഏറ്റവും ഗ്രധാനമായ കൃതി. പരിത്ൃയക്തയും ശ്രഷ്ടയുമായ ഗര്‍ഭിണിയുടെ ദുരന്തം. ഓമനയായി വളര്‍ന്ന അന്തര്‍ജ്ജന ബാലികയെ വിലക്കപ്പെട്ട കനിയുട്ടിത്‌ ഒരു ട്യൂഷന്‍ മാസ്റ്റര്‍. അയാള്‍ അവളെ സംരക്ഷിക്കു മായിരുന്നു. അവള്‍ കൂടെ ചെല്ലുമായിരു ന്നെങ്കില്‍. പക്ഷേ ഒളിച്ചോടാന്‍ അവള്‍ ധൈരൃപ്പെട്ടില്ല.. ലോകമെന്തെന്നറി യാത്ത കുട്ടി അച്ഛനമ്മമാര്‍ രക്ഷിക്കുമെന്നു വിശ്വസിച്ചു. കഥയറിഞ്ഞപ്പോള്‍ അവള്‍ തകര്‍ന്നു - സമുദായത്തെ ഭയന്ന അവര്‍ അവളെ പുറത്താക്കി പടിയടച്ചു പിണ്ഡം വെച്ചു. അനാഥയായ അവള്‍ ആസ്പത്രിയില്‍ ഗ്വസവിച്ചു. കുഞ്ഞിനെ ഇല്ലത്തെ ഉമ്മറത്ത്‌ വെടിഞ്ഞ ഇല്ലത്തെ കുളത്തില്‍ ആത്മാവിനെ വിലയിപ്പിച്ചു””. ഒരു സ്ത്രീയുടെ ദുരന്തമാണ്‌ ഇവിടെ കാണാന്‍ കഴിയുന്നത്‌. മാതാവാകുന്നത്‌ അവള്‍ക്കു വേണ്ടി മാത്രമല്ലെന്നത്‌ ഭര്‍ത്താവോ 95 അച്ഛനമ്മമാരോ സമൂഹമോ അറിയുന്നില്ല. മരണത്തിനുത്തരവാദി സ്ത്രീയെന്ന രീതിയിലേക്ക്‌ സമുദായം മാറ്റപ്പെടുന്നു. ഒരു സമുദായം മാത്രമല്ല നങ്ങേമക്കുട്ടിയോട്‌ ഇതു ചെയ്യുന്നത്‌. എല്ലാ സമുദായങ്ങളിലും ഇത്തരം അനീതികള്‍ ഉണ്ടെന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണെന്നും “നങ്ങേമക്കുട്ടി' എന്ന കവിത ഓര്‍മ്മിപ്പി ക്കുന്നു. വി.ടി.യെപ്പോലെ ഒരു സമുഹ പരിഷകര്‍ത്താവിന്റെ ദയത്യമാണ്‌ ഇതിലുടെ ഒളപ്പമണ്ണ നിര്‍വഹിക്കുന്നത്‌. സ്ത്രീസ്വത്വ വിചിന്തനം ഈ വിധത്തിലാകുമ്പോള്‍ പ്രകൃതിയില്‍ ആവിഷ്കൃതമാകുന്ന ദര്‍ശനം “മരണക്കുറിമാനം* എന്ന കവിതയില്‍ തെളിയുന്നതു കാണാം. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും മേല്‍ നടത്തുന്ന ക്രൂരമായ അധിനിവേശം മനുഷ്യന്‍ സ്വന്തം സുഖസൌകര്യങ്ങള്‍ക്കായി തീര്‍ത്തെടുക്കുന്ന യന്ത്രവേഗത്തിന്റെ പുരോഗമനമാണെന്നു കാണിക്കുന്ന കവിതയാണ്‌ ഇത്‌. ആധുനിക ഭക്ഷണസംസ്ക്കാരം ഏതുവിധത്തിലാ ണെന്നു പറഞ്ഞുകൊണ്ടാണ്‌ ഈ കവിത അവസാനിക്കുന്നത്‌. മൃഗങ്ങളെ കൊന്ന്‌ ഭക്ഷിക്കുന്ന മാനുഷിക ക്രൂരതക്കെതിരെ ഈ കവിത നിലകൊളളുന്നു. തന്നില്‍ പ്രപഞ്ചത്തെയും ഗ്രപഞ്ചത്തില്‍ തന്നെയും ഗ്രതിഫലിച്ചു കാണാന്‍ ശ്രമിച്ച ജി ഭാരതീയ പാരമ്പര്യത്തില്‍ ഉന്നിനിന്നു കൊണ്ട്‌ ഉപനിഷത്ത്‌ അധിഷ്ഠിതമായ കാവ്യബോധം കവിതകളില്‍ സൃഷ്ടിച്ചു. “മണ്‍ ചഷകത്തിനുള്ളില്‍ കണ്ണീരും മധുരിക്കുന്ന പുഞ്ചിരി കളും നിറച്ചു തന്നെ ഓമനിച്ച ഗ്പകൃത്യാംബയെക്കുറിച്ച്‌ പാടിയ കാലം. പുവിളികളുടെ ദലമര്‍മ്മരത്തിലും ആറുകളുടെ തുടിപ്പിലും ആകാശത്തിന്റെ യോഗനിദ്രയിലും ചെന്താമരയുടെ തപസ്സിലും സ്വയം അലിഞ്ഞു പാടിയ 96 കാലം - ഇങ്ങനെ ഒരു ഉപാസകന്റെ പരിസ്ഥിതിജന്യമായ ഭാവനകളില്‍ നിന്നും നവലോകത്തിന്റെ സ്വപ്നങ്ങളിലേക്കുള്ള ്രയാണം പ്രകടമായും ചിലപ്പോള്‍ അന്തര്യാമിയായി ജി യുടെ കവിതകളില്‍ തുടരുന്നു” പ്രകൃതി തന്നെയാണ്‌ വിഷയം. അതിനെ ആഴത്തില്‍ അറിഞ്ഞു കൊണ്ട്‌ ഉപാസക ദത്യം ജി ഏറ്റെടുക്കുന്നു.ര്രകൃതിയെ സ്നേഹിക്കുക അതുവഴി ആനന്ദചിത്തമായി ഒരവസ്ഥയിലേക്കെത്തുക യോഗാത്മകമായ ചി്രണങ്ങളെ കവിതയിലാവിഷ്കരിക്കുക ഇത്രയുമാകുമ്പോഴേക്കും യോഗിയാണ്‌ ആ വൃക്തി എന്ന പേരിനര്‍ഹമാകുന്നു. ഇതൊരര്‍ത്ഥത്തില്‍ പ്രകൃത്യോപാസനയുടെ ഈശ്വര സാക്ഷാത്കാരമാവുന്നു. കാല്‍പനുക കവികള്‍ പടുത്തുയര്‍ത്തിയ ഗ്രകൃത്യാധിഷ്ടിത മനോഭാവത്തില്‍ നിന്നും പ്രകൃതി വീക്ഷണത്തില്‍ നിന്നും വളരെ ഭിന്നമായി ആഴത്തിലുളള പരിസ്ഥിതി വീക്ഷണമാണ്‌ ജി കവിതകളില്‍ കാണാന്‍ കഴിയുക. അറിയുക അറിഞ്ഞതിനെ ആഴത്തില്‍ പഠിക്കുക എന്നതാണ്‌ ജിയുടെ രീതി. ്രകൃതിയെ അടുത്തറിയുകയാണ്‌ ജി തന്റെ കൃതികളിലുടെ. പ്രകൃതി സ്നേഹമായും, മരണമായും, ആകാശമായും, ലിംഗാവസ്ഥ യായും ഒക്കെ കടന്നു വരുന്നു.്രകൃതിയെ ആഴത്തിലറിയുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയുടെ ഭാഗമായിരിക്കാം ഇത്‌. -സുര്യകാന്തി- എന്ന കവിതയില്‍ സുര്യകാന്തിയെന്ന ഭൂമിയിലെ നിസ്സാരമായ ചെടി ഉയരത്തില്‍ നില്‍ക്കുന്ന സൂര്യനെ പ്രണയിക്കുന്നു.ഇതാഖ്യാനം ചെയ്യുന്ന താവട്ടെ സൂര്യകാന്ത്യയുടെ കണ്ണിലുടെയും. 97 ആശാന്റെ നായികമാരെപ്പോലെ സ്ത്രീ ഇവിടെ തന്റെ പ്രണയം പറയുകയോ വിചാരിക്കുകയോ ചെയ്യുന്നു.പുരഷന്‍ ദ്ൃഡ്രചിത്തനായ രൂപവും. ഈ കവിതയില്‍ ദ്വയാര്‍ത്ഥ തലം രുപപ്പെടുന്നുണ്ട്‌. സുര്യന്‍, സൂര്യകാന്തി, പുരുഷന്‍, സ്ത്രീ, ഇത്‌ രാഷ്ട്രീയാധികാരത്തിന്റെ ചിഹ്നമായി മാറുന്നു. സാമുഹിക ഘടകമാവുന്നു. മാര്‍കസിയന്‍ പരികല്‍പനപോലെ ദ്വന്വങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അര്‍ത്ഥസാധ്യതകള്‍ ചെന്നെത്തുന്നത്‌ പ്രാകൃത പരിസ്ഥിതിയിലേക്കാണ്‌ “തന്നിലെ ജീവാത്മാവിനെ കാമുകിയായി സൈത്രണഭാവനയില്‍ വീക്ഷിച്ചുകൊണ്ട്‌ പ്രകൃതിയിലെ മറ്റു വസ്തുക്കളില്‍ നിറഞ്ഞു നില്‍ക്കുന്ന പരമാത്മചൈതന്യത്തെ പുരുഷരുപത്തില്‍ കാമുകനായി കണ്ട്‌ ്രണയാ നുഭൂതി പുണ്ട്‌ ലയിക്കുവാനുളള അദമ്യമായ ആഗ്രഹത്തിന്റെ അവതരണങ്ങശ്‌്‌ ജി കവിത സംവദിക്കുന്ന സ്ത്രീ പുരുഷ പ്രേമത്തെക്കുറിച്ചു പറയുന്ന കാവാലം തുടര്‍ന്ന്‌ സ്രൈതണഭാവത്തില്‍ കാമുകിയായി കണ്ടും, പുരുഷഭാവത്തില്‍ കാമുകനായി കണ്ടും സംയോഗാഭിവാഞ്ജ ചിത്രീകരിക്കുന്ന മറ്റൊരു രീതിയെക്കുറിച്ചും പറയുന്നുണ്ട്‌. മനുഷ്യജീവിതത്തെ പ്രകൃതിക്കു പകരം വെക്കുന്ന ജി ശൈശവം എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു അറിവുകൂടും തോറും പ്രകൃതിയെ പവ്രഹരിക്കുന്ന മനുഷ്യന്‍ വെളിച്ചത്തിനെ ആട്ടിയോടിച്ച്‌ സനന്ദര്യത്തെ സ്വീകരിക്കുന്നു. സനന്ദര്യ ത്തിനുവേണ്ടി അറിവിനെപ്പോലും നിഷേധിക്കുന്നൊരു നിലപാടിലേക്ക്‌ ഇത്‌ കവിയെ നയിക്കുന്നു. ്രകൃതിയിലൂടെ മനുഷ്യനെ അറിയുക എന്ന ദര്‍ശനമാണ്‌ ജിക്കുളളത്‌ എന്നു കാണാം 98 കാലല്‍്പനികനായ ഒരു പ്രകൃത്യുപാസകനല്ല ഈ കവി .മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത വിശുദ്ധ ്രകൃതിയെക്കുറിച്ചുളള മനുഷ്യത്വഹീനമായ ഭാവനകള്‍ ഇവിടെ ഇല്ല. മനുഷ്യനുമായുള്ള ബന്ധത്തിലൂടെയാണ്‌ പ്രകൃതി മനുഷ്യനെ സംബന്ധിച്ച്‌ അര്‍ത്ഥവത്താകുന്നത്‌ മനുഷ്യനും പ്രകൃതിയും അഭേദ്യമായ ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷക കവിയായ ഇടശ്ശേരിക്കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ കുടുംബം, സമൂഹം, ആചാരാനുഷ്ഠാനങ്ങളിലും പുരാവൃത്തങ്ങളിലും പ്രതൃക്ഷപ്പെടുന്ന സ്ത്രീ ്രകൃതിയും സ്ത്രീയും തമ്മിലുള്ള ഐക്യം (നല്ല മാതാവ്‌, ദുര്‍മാതാവ്‌,) ഇവയുടെല്ലാം രൂപങ്ങളെ ദര്‍ശിക്കാം. അതില്‍ ഗ്രധാനമായും എടുത്തു പറയേണ്ടവയാണ്‌ പ്രകൃതി, സ്ത്രീ ഐക്യം ഗ്രാമീണ കര്‍ഷക സംസ്കൃതികള്‍ക്ക്‌ മാതൃദേവതമാരുമായുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യുന്ന രണ്ടു കവിതകളാണ്‌ പൂതപ്പാട്ടു, കാവിലെപ്പാട്ട എന്നിവ. വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കും സമൂഹത്തില്‍നിന്നും വൃക്തിയിലേക്കും എങ്ങനെ ഒരു പുരാവൃത്തം പാലായനം ചെയ്യുന്നു എന്ന്‌ ഈ കവിതകള്‍ അന്വേഷിക്കുന്നു. ദൈവികത്വത്തെ കവിതാരംഭത്തിലാവിഷകരിച്ച്‌ സ്ത്രീക്ക്‌ ദൈവികത്വം കല്‍പ്പിക്കുകയും തുടര്‍ന്ന്‌ നാടോടി സംസ്കാരവും, മിത്തിലെ പുതവും, നങ്ങേലി എന്ന സാധാരണ മാതാവിനേയും അവതരിപ്പിച്ചു കൊണ്ട്‌ മുന്നേറുന്ന പൂതപ്പാട്ട്‌ എന്ന കവിത അവസാന ഭാഗങ്ങളില്‍ ദൈവത്തിനു തുല്യമായ ഒരമ്മയേയും അസുരത യൊഴിഞ്ഞ സമൂഹനന്മയുടെ പ്രതീകമായി മാറുന്ന പൂതത്തെയും കാഴ്ച വെക്കുന്നു. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഉര്‍വൂരതയുടെ 99 ഏറ്റുമുട്ടല്‍ പൂുതവും നങ്ങേലിയും തമ്മിലുണ്ടാകുന്നു എന്നതാണ്‌. ്രഹ്റ്റിന്റെ നാടകത്തിലെ (കൊക്കേഷ്യന്‍ ചാക്ക്‌ സര്‍ക്ക്ള്‍) പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വിവാദത്തേക്കാള്‍ എത്രയോ രൂക്ഷവും വികാരനിര്‍ഭരവുമാണ്‌ പൂതവും നങ്ങേലിയുമായുള്ള ഏറ്റുമുട്ടല്‍. “ശാപോദ്യുക്തയായ നങ്ങേലിയുടെ വിജയം അസുരതയ്ക്കു മേല്‍ മാതൃത്വത്തിന്റെ വിജയമായും കാശലത്തിനുമേല്‍ ധീരസത്യസന്ധതയുടെ വിജയമായും വന്ധ്യതയ്ക്കുമേല്‍ ഉര്‍വൃരതയുടെ വിജയമായുമെല്ലാം ആഘോഷിക്കുന്നയാണ്‌””” സൂക്ഷമവും തീഥധ്രവും വൃത്യസ്തവുമായ സ്ത്രീ സാന്നിധ്യം ഇടശ്ശേരിക്കവിതയില്‍ ്രകടനമാണ്‌. പ്രകൃതിയുടെ ്രതിരുപമായ സ്ത്രീസഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി പൂതപ്പാട്ടില്‍ ചിത്രീകരിക്കപ്പെടുന്നു. പരിശുദ്ധമായ പാട്ട എന്നര്‍ത്ഥം വരുന്ന പുതപ്പാട്ട നങ്ങേലിയുടെ കഥയിലൂടെ സമൂഹത്തിന്റെ കഥയാക്കി മാറ്റുന്നു. നങ്ങേലിയുടെ കുഞ്ഞിനെ നഷടപ്പെട്ട സങ്കടത്തില്‍ പ്രകൃതിയുടെ ദു.ഖവും പ്രകടമാകുന്നുണ്ട്‌. ഒരുപാട്‌ പരീക്ഷണങ്ങള്‍ ചെറിയ സമയം കൊണ്ട്‌ നേരിടുന്ന നങ്ങേലി പുത്രവാല്‍സല്യത്തിന്റെ നിറകുടമാണ്‌. അമ്മയെക്കുറിച്ചുളള സങ്കല്പങ്ങള്‍ പുതത്തിലൂടെയും നങ്ങേലിയി ലൂടെയും ഇകതള്‍ വിരിയുന്നുണ്ട്‌. വന്ധ്യയായ പൂതം (കവിതയിലെ വിടെയും ഇങ്ങനെയൊരു വീക്ഷണം ഇല്ലെങ്കിലും) ഒരു കുഞ്ഞിനെ ലാളിക്കുന്നതിനു വേണ്ടി നങ്ങേലിയുടെ കുഞ്ഞിനെ വശത്താക്കുന്നു. നങ്ങേലിക്ക്‌ കുഞ്ഞിനെ നഷ്ടപ്പെട്ട ദു.ഖം കലല്‍്പിതകഥയാണെങ്കിലും ഈ കവിതയില്‍ സ്ത്രീയുടെ വിഭിന്നഭാവങ്ങള്‍ കാണുന്നുണ്ട്‌. മനുഷ്യവര്‍ക്ഷ സംസ്കാരത്തിന്റെ ആദിമ പ്രകൃതിയാണ്‌ ഇവിടെ അമ്മ 100 മനുഷ്യവര്‍ക്ഷ ചരിത്രത്തിന്റെ മുല്യ സൃഷ്ടിയില്‍ വിസ്മൃതരും സമസ്കൃതരുമായിപ്പോയ ഇത്തരം അമ്മമാരെ ഉയര്‍ത്തി കൊണ്ടു വരികയാണ്‌ കവി. ്ാന്തവല്‍ക്കരിക്കപ്പെട്ട അവരെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തുന്നു. അമ്മയും പുതവും സ്ത്രീകളാണ്‌. പ്രസവിക്കാത്ത പൂതം കഥയുടെ ആദ്യഘട്ടത്തില്‍ ദുഷടയും രണ്ടാഘട്ടത്തില്‍ പരിഹാസ്യയും ദു.ഖിതയു മാണ്‌. ഗ്രസവിച്ച അമ്മ കവിതയില്‍ നല്ലവളാണ്‌ ശക്തയാണ്‌. ഇവിടെ നല്ല സ്ത്രീ പ്രസവിച്ച നങ്ങേലിയും ചീത്ത സ്ത്രീ പ്രസവിക്കാത്ത പുതവും ആണ്‌.സ്ത്രീ നല്ലവളാകുന്നത്‌ അവള്‍ പെറ്റമ്മയാകുമ്പോഴാണ്‌ എന്ന കവിയുടെ കാഴ്ചപ്പാട്‌ സ്ത്രീ സങ്കല്‍പത്തിന്റെ സമൂുഹദ്ൃഷട്യാ പ്രസക്തമാക്കുന്നു. പ്രകൃതിയിലെ ഭാവങ്ങളും ഭാവപകര്‍ച്ചകളും പുരാവൃത്തവും ചേര്‍ന്നു ഉണ്ടാക്കിയെടുത്ത രസതലം പരാണികത്തിനെ ഭേദിച്ചു കൊണ്ട്‌ അമ്മ പ്രകൃതി ഭാവങ്ങളിലെ താരല്യത കാഴ്ച വെക്കുന്നു. ലോകമാതാവെന്ന സങ്കല്‍പത്തെ കാഴ്ചവെക്കുന്ന കാവിലെപ്പാടു ശ്രൂരയും കന്യയുമായ ദേവിക്ക്‌ പെറ്റമ്മയുടെ നിലപാടിലുണ്ടായ മാറ്റം മൂലം നല്ല ദേവിയായ സാഹചര്യം വ്യക്തമാക്കുന്നു. അമ്മ മകനെ ദേവിക്ക്‌ വിട്ടു കൊടുക്കുന്നത്‌ അഭിമാനമായി കരുതുന്നു. അലറി പൂത്തു നില്‍ക്കുന്ന കാവുകള്‍ പരോക്ഷമായെങ്കിലും ്രകൃതിയുടെ മഹത്വത്തെ സൂചിപ്പിക്കുന്നുണ്ട്‌. ്രകൃതിയാണ്‌ ദേവിയേയും അമ്മയേയും മകനേയും കവിതയിലേക്കാനയിക്കുന്നത്‌. ഇവിടെയും വന്ധ്യത കടന്നു വരുന്നു. കന്യകയായ ദേവിയും പെറ്റമ്മയായ അമ്മയും 101 പൂതപ്പാട്ടിലെ അമ്മക്കു പേരുണ്ട്‌ എന്നാല്‍ കാവിലെപ്പാട്ടിലെ അമ്മയ്ക്ക്‌ പേരില്ല. സ്ത്രീക്കു പ്രാധാന്യം കിട്ടുന്ന കവിതയായി കാവിലെപ്പാടു മാറുന്നു. മകന്‍ പുരുഷബിംബത്തെ സൂചിപ്പിക്കുന്നു. ആ മകന്‍ സ്ത്രീയാകുന്ന ദേവിയുടെ മുന്നില്‍ തലതാഴ്ത്തുന്നു. ലോകമാതാവെന്ന സങ്കല്‍പത്തിലധിഷ്ഠിതമാണ്‌ ഈ ദ്വന്വം അമ്മ..മകന്‍ എന്ന തലത്തില്‍ നോക്കുമ്പോള്‍ അമ്മയുടെ നല്ല ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കേണ്ടത്‌ പുശ്രധര്‍മ്മമാണ്‌ എന്നു വരുന്നു. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ ചെറിയ ചില അനുരണനങ്ങള്‍ കവിതയിലാവിഷക്കരിക്കുന്ന ഇടശ്ശേരി ആത്മീയാന്തരിക്ഷത്തിന്റെ ചില സൂചനകള്‍, സ്ത്രീ പ്രകൃതിയുടെ ദൈവികത്വം കലര്‍ന്ന ആവിഷക്കാര ങ്ങള്‍ വരും തലമുറക്ക്‌ പകര്‍ന്നു കൊടുക്കുന്നു. കുടാതെ കാവൃഭാഷയില്‍ ദ്രാവിഡവ്യത്തങ്ങള്‍ക്കു പ്രാധാന്യം കൈവരുന്ന ഘട്ടത്തിലാണ്‌ ഇടശ്ശേരി ക്കവിത എഴുതി തുടങ്ങുന്നത്‌ ചൊല്ലുന്ന രീതിക്കു പ്രാധാന്യം കൊടുക്കുന്ന ദ്രാവിഡ ശീലത്തിലെ തുടക്കവും ഇടശ്ശേരിക്കവിതകളില്‍ ദര്‍ശിക്കാം. 3.9. സ്ത്രീ സ്വത്വാവിഷ്ക്കാരം ഓരോ മേഖലകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന തത്ത്വശാസ്ത്ര ങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടാണ്‌ സ്വത്വനിര്‍വചനങ്ങളുണ്ടായിട്ടുള്ളത്‌. പഴയ സംഘകാലഘട്ടത്തില്‍ വിരചിതമായ “പുറനാനുറി'ലെ കവിതകളില്‍പ്പെട്ട ‘പതിറ്റുപ്പത്ത്‌ എന്ന കൃതിയില്‍ ആടുകോടുപാടു ചേരലാതനെ സ്തുതിച്ചുകൊണ്ടുളള ആറാമത്തെ പത്ത്‌ രചിച്ചത്‌ കാക്കൈപാടിനിയാര്‍ നച്ചെളെയാര്‍ എന്ന കവയ്രതിയാണ്‌. 102 “ആട്‌ കോട്‌ പാട്ടുചേരലാതനെ യാത്തചെയ്യു ഇടങ്കിയകൊള്‍കൈക്‌ കാക്കൈ പാടിനിയാര്‍ നച്ചൈളയാര്‍ വിവേശതകാഭിസ്റഹ മന്ത്രശാലോം.”. തുടര്‍ന്ന്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആണ്‌ സാഹിത്യരംഗത്തു സ്ത്രീകളുടെ രംഗപ്രവേശം ഉണ്ടാകുന്നത്‌. മരുമക്കത്തായം സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്നതില്‍ ശ്രദ്ധവെക്കുകയും, ഭൂമിയിലുള്ള അവകാശങ്ങളില്‍ മാനുഷിക പരിഗണന നല്‍കാതെ അവഗണിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബ്രിട്ടീഷ്‌ ഭരണം അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെ ക്കുറിച്ചും ജനങ്ങളില്‍ ബോധോദയമുണ്ടാക്കി. ഇത്‌ സാമൂഹികപരിഷക്കരണ ശ്രമങ്ങളിലേക്ക്‌ വഴിവെച്ചു. ഇക്കാലങ്ങളില്‍ സ്ത്രീസാന്നിദ്ധ്യമറിയിച്ച കവയത്രികളാണ്‌ മനോരമത്തമ്പുരാട്ടി, കല്യാണിക്കുട്ടിയമ്മതങ്കച്ചി, തോടുയ്ക്കാട്ടു ഇക്കാവമ്മ കാത്തനാട്ു മാധവിയമ്മ, തെക്കേടത്തു കല്യാണിക്കുട്ടിയമ്മ എന്നിവര്‍. കാവ്യലോകത്ത്‌ സ്ത്രീയ്ക്കും സ്ഥാനമുണ്ടെന്നു സ്ഥാപിച്ച തോട്ടയ്ക്കാട്ട്‌ ഇക്കാവമ്മ “സുഭദ്രാജുനം' എന്ന ഭാഷനാടകത്തിലുടെ പുരുഷാധിപതൃ ്രവണതകളെ ചോദ്യം ചെയ്തു. ““മല്ലാരി ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍തെളി- ച്ചില്ലേ പണ്ടു സുഭദ്രാ പാരിതുഭരി- ക്കുന്നില്ലെ വിക്ടോറിയാ? മല്ലാക്ഷീമണിമാര്‍ക്കുപാടവമിവ- യ്ക്കെല്ലാമിയന്നീടുകില്‍ 103 ചൊല്ലേറും കവിതയ്ക്കു മാത്രമവരാ- ളല്ലെന്നു വന്നീടുമോ ?” ക്ഷമാപണത്തിന്റെ പ്രതീതി ഉളവാക്കുന്നവയാണ്‌ ഈ വരികള്‍. എങ്കിലും ഇക്കാവമ്മയുടെ സ്ത്രീസ്വത്വാവബോധം പ്രകടമാക്കുന്ന ഈ വരികള്‍ സാഹിത്യലോകത്തു സ്ത്രീ സാന്നിധ്യത്തെ പരോക്ഷ മായെങ്കിലും ഉറപ്പിക്കുന്നു. സമരമുറകളിലുടെ സ്ത്രീസാന്നിധ്യം കടന്നു വന്ന ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു. കവിതക്ക്‌ എന്തു വിഷയമാകണം, മല്ലാക്ഷിമണിയാളുടെ പാടവമെന്ത്‌ എന്നിങ്ങനെ സ്ത്രീത്വത്തെ ഹീനമായി അധിക്ഷേപിക്കുന്നവര്‍ക്ക്‌ മറുപടി കുടിയാവുന്നു ഈ വരികള്‍. “കേരളനന്ദിനി? മാസികയില്‍ “അരുതരുതതിസഖ്യം സ്ത്രീകളോ ടൊട്ടുമാകാ” എന്ന്‌ സമന്ധ്യ ഒരാള്‍ പൂരിപ്പിച്ചെഴുതിയത്‌ ശ്രദ്ധയില്‍പ്പെട്ട പ്പോള്‍ ഇക്കാവമ്മ “അരുതരുതൊരുനാളും നിന്ദയീ സ്ത്രീജനത്തില്‍” എന്ന്‌ എഴുതിയത്‌ ഇക്കാവമ്മയുടെ സ്ത്രീപക്ഷ സമീപനത്തിന്‌ ഉത്തമ ഉദാഹരണമാണ്‌. സ്ത്രീത്വാവബോധം ജീവിതത്തിലും സാഹിതൃത്തിലും ഒരേപോലെ പ്രാവര്‍ത്തിക മാക്കിയ കവയത്രിയെ ഇക്കാവമ്മയിലൂുടെ സാഹിത്യലോകം സ്വീകരിച്ചു. സാഹിതൃയലോകത്തിലെ ഈ ഉണര്‍വ്‌ സ്ത്രീക്കു പറയാന്‍ ഒട്ടേറെ അനുഭവങ്ങളുണ്ടെന്ന്‌ സ്ത്രൈണാനുഭവങ്ങളും കാഴ്ച്ചപ്പാടുകളും ആവിഷിീക്കരിക്കേണ്ടതാണെന്നും ഉള്ള നിലപാടിലേക്ക്‌ കവയത്രികളെ പ്രേരിപ്പിച്ചു. പാരമ്പര്യത്തോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ രചന നടത്തിയ കടത്തനാട്ട്‌ മാധവിയമ്മ ആണ്‌ ആദ്യം രംഗ്രപവേശനം ചെയ്യുന്നത്‌. മാധവിയമ്മക്കവിതകളുടെ അവതാരിക കാരനായ എ.പി.പി. നമ്പൂതിരി പറയുന്നു. “അടഞ്ഞുകിടക്കുന്ന വാതിലുള്ള ഏകാന്തസനധമല്ല, കാറ്റും 104 വെളിച്ചവും ഉള്ളില്‍ കടക്കുന്ന മാറ്റങ്ങള്‍ മാമ്പുമണം പരത്തുന്ന തുറന്ന സ്ഥലമാണ്‌ തനിക്കു പ്രിയങ്കരം എന്നു പറയുന്നത്‌. അവരുടെ കവിതയെ സംബന്ധിച്ചും ശരിയാണ്‌”. ബാലാമണിയമ്മയുടെ കവിതയിലെത്തുമ്പോഴേക്കും പ്രകൃതി യില്‍ നിരന്തരം ഇടപെടുന്ന സ്ത്രീയവസ്ഥകളെ കാവ്യാനുഭവമാക്കി ഉയര്‍ത്തുന്നു. മാതൃത്വത്തിന്റെ കവി എന്നു മുഗ്രകുത്തപ്പെട്ട ബാലാമണിയമ്മ തന്റെ കവിതകളില്‍ സ്ത്രീസ്വത്വാവിഷ്ക്കാര ത്തിന്റെ വേറിട്ട ഇടങ്ങള്‍ തേടുകയാണ്‌. ആദ്യകാലകവിതകളില്‍ സ്ത്രീയുടെയും ്രകൃതിയുടെയും മാതൃഭാവം ഗ്രമേയമാകുന്നുണ്ട്‌. “പിഞ്ചുകുഞ്ഞിന്റെ മാതൃത്വത്തില്‍ നിന്നു ഗ്പപഞ്ചത്തിന്റെ മാതൃത്വത്തിലേക്കു വളര്‍ച്ച നേടിയ കവിയെന്നും (ലീലാവതി എം. വര്‍ണ്ണരാജി, പു. 58) ലോകത്തിലെ ഒരേയൊരു മാതൃഗായിക എന്നും വരെ (അഴിക്കോട്‌ സുകുമാര്‍, പു. 10) വിശേഷിപ്പിക്കപ്പെട്ട കവിയാണ്‌. ബാലാമണിയമ്മ “കവി എന്നു നിസംശയം വിളിക്കാവുന്ന ഒരു സാഹിത്യകര്‍ത്രി മലയാള സാഹിത്ൃൃത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ പേരാണ്‌ ബാലാമണിയമ്മ. അവരെന്തായാലും കവയിത്രി അല്ല. സാധാരണ കവിതക്കാര്‍ക്ക്‌ അപ്രാപ്ൃവവും ലിംഗഭേദാതീത വുമായ കവിത്വത്തില്‍ അവരെത്തിച്ചേര്‍ന്നത്‌ സ്ത്രീത്വത്തിന്റെ പൂര്‍ണ്ണിമയായ മാതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്‌ അതടങ്ങുന്ന ലോകത്തെ പറ്റി കവിത എഴുതിയതുകൊണ്ടാണ്‌ എന്ന സോപാനം അവതാരിക കാരന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌”. മാതൃത്വത്തിന്റെ കവി എന്നതിനൊപ്പം തന്നെ ഈ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരാശയം സ്ത്രീകവിയിലുടെയാവിഷക്കരിച്ച ലിംഗാ 105 തീതമായ കാവ്യാവിഷക്കാരം എന്നതാണ്‌. പുരുഷന്‍മാര്‍ മാത്രം എഴുതിയിരുന്ന ഒരു ലോകത്തിലേക്കാണ്‌ സ്ത്രീയവസ്ഥയെ പ്രതിപാദിച്ചു കൊണ്ട്‌ കവി കടന്നുവരുന്നത്‌. സാമൂഹികസാഹചര്യം ഉണ്ടാക്കിയെടുത്ത വ്യവസ്ഥാപിത താത്പര്യങ്ങള്‍ പുരുഷസമുൂഹത്തി നനുകുലമായിരുന്നു. അതു കൊണ്ടുതന്നെ അക്കാലത്തെ രചനകളിലധികവും പുരുഷ കേന്ദ്രിതമായിരുന്നു. സ്ത്രീയുടെ ചിന്തകള്‍ സ്ത്രീ തന്നെ അവതരി പ്പിക്കുന്നു എന്നതാണ്‌ ബാലാമണിയമ്മയുടെ പ്രത്യേകത. അനുഭവിച്ചറിയു ന്നതിലൂടെ പ്രാവര്‍ത്തികമാക്കുന്ന ചിന്തകള്‍ വാര്‍ന്നുവീഴുന്നത്‌ മാതൃത്വത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ്‌. മാതൃത്വം മനുഷ്യനു ണ്ടായ കാലം മുതല്‍ക്കു തന്നെ ്രധാന പ്പെട്ടതാണ്‌. അമ്മ ദേവിയായും ഉഗ്രരൂപണിയായും ഒക്കെ കവിതകളിലിടം പിടിച്ചപ്പോള്‍ യഥാര്‍ത്ഥ അമ്മ, കുട്ടി ബന്ധം അന്വേഷിക്കുകയാണ്‌, കുടുംബ ബന്ധങ്ങളിലെ ഉനഷമളതയിലുടെ സ്വത്വനിര്‍വൃചനം നടത്തുകയാണ്‌. പുരാണസ്പ്യക്കായ കഥാതന്തു ക്കളെ ആധുനിക സമസ്യകളിലേക്ക്‌ ചോദ്യചിഹങ്ങളായി ഉയര്‍ത്തിവിടുന്നു. ഇതോടൊപ്പം കാമുകി, വധു, ഭാര്യ, വീട്ടുകാരി, വേലക്കാരി, ഉദ്യോഗസ്ഥ എന്നിങ്ങനെ സാമൂഹിക റോളിലും സ്ത്രീ അവതരിക്കുന്നു. യാഥാസ്ഥിതിക സമുഹത്തില്‍ സ്ത്രീയുടെ സ്ഥാനം അളവുകോലു കളാല്‍ നിബന്ധിതമാണ്‌. സ്ത്രീ ശരീരം മാ്രമാണെന്നും, ലൈംഗിക സുഖം നല്‍കാനുളളതും, പ്രസവം, ശിശുസംരക്ഷണം തുടങ്ങിയ പ്രക്രിയകള്‍ ലംഘനം കുടാതെ നടത്തേണ്ടതുമായ ജീവിതമാണ്‌ അവളുടേത്‌ എന്നും ശധിക്കുന്നിടത്ത്‌ ഒരു സമുഹം യഥാസ്ഥിതിക മാവുന്നു. ഈയൊരവസ്ഥയില്‍ സ്ത്രീരചനകള്‍ വേറിട്ട സ്വരം 106 കേള്‍പ്പിക്കുമ്പോള്‍ അത്‌ ഉണര്‍വിലേക്കുള്ള ചുവടുമാറ്റമാവുന്നു. ഒരു പരാന്നഭുക്ക്‌ Parasite എന്ന നിലയിലുളള സ്ത്രീയുടെ സമീപനം എന്നു നിര്‍ത്തുന്നുവോ അന്നുമുതല്‍ അവള്‍ക്ക്‌ ലോകവുമായി ബന്ധപ്പെടാന്‍ പുരുഷദല്ലാളിന്റെ ആവശ്യമുണ്ടാവില്ല എന്ന്‌ “സിമോണ്‍ ദി ബുവേ പറഞ്ഞത്‌,” യഥാസ്ഥിതികാവസ്ഥയില്‍ നിന്നും മാറി തന്റെ അനുഭവത്തെ ആവിഷക്കരിക്കാന്‍ ശക്തമായ മാധ്യമം ഉപയോഗിക്കുന്ന വൃക്തിയുടെ സ്വത്വം പൊതുസമുഹം അംഗീകരിക്കേണ്ടതാണ്‌ എന്നതിലേക്കാണ്‌ ചുണ്ടുന്നത്‌. ഈയൊരു തലം ഉപയോഗപ്പെടു ത്തുന്നത്‌ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്‌. സുഗതകുമാരിയും, സാവിത്രി രാജീവനും, വിജയലക്ഷ്മിയും, ലളിതാ ലെനിനും, റോസ്മേരിയും ഇക്കാര്യത്തില്‍ വൃത്യസ്ത രീതികള്‍ സ്വീകരിക്കുന്നവരാണ്‌. സ്വത്വ സംരക്ഷണത്തിനു വേണ്ടി അകത്തളങ്ങളില്‍ നിന്നും പുറം ലോകത്തിലേക്കിറങ്ങി സ്ത്രൈണാവിഷക്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വെമ്പുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു സുഗതകുമാരി. ബാലാമണിയിലുടെയും, സുഗതകുമാരിയിലുടെയും വളര്‍ന്നു വന്ന സ്ത്രീത്വാവബോധം വിജയലക്ഷ്മി ക്കവിതകളിലെത്തുമ്പോള്‍ സ്ത്രീ - പുരുഷ ഭേദമില്ലാതെ മനുഷ്യാനുഭവങ്ങളെയും ബോധത്തെയും കവിതകളില്‍ അവതരിപ്പിക്കുന്നതു കാണാം. പുരുഷന്മാര്‍ നല്‍കുന്ന ശിക്ഷണത്തിലൂടെ ജീവിതത്തെയും ലോകത്തെയും കാണേണ്ടിവരുന്ന ചില മൃഗങ്ങളായി സ്ത്രീകളെ പരിചയപ്പെടുത്തുന്ന “മൃഗശിക്ഷകന്‍ എന്ന കവിത തടവില്‍ കഴിയേണ്ടി 107 വരുന്നവരുടെ ദയനീയ ചിത്രം വരച്ചിടുന്നു. പുറത്തേക്കോടാന്‍ ശ്രമിക്കുന്ന മനസ്സും അതിനൊപ്പം എത്താന്‍ കഴിയാത്ത ശരീരവും ഇവ രണ്ടും സൃഷ്ടിച്ചെടുക്കുന്ന പുരുഷലോകവും ഈ കവിതയുടെ വാങ്മയതലത്തെ വ്യത്സ്തമാക്കുന്നുണ്ട. സ്ത്രീയുടെ പ്രവ്ൃത്തിമണ്ഡലം എന്തെന്ന്‌ പുനര്‍നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതയാണ്‌ “തച്ചന്റെ മകള്‍. കുടുംബബന്ധങ്ങളുടെ പരിതോവസ്ഥകളില്‍ വളരുന്ന തച്ചന്റെ മകള്‍ കുടുംബബന്ധ തിരസ്ക്കരണത്തിന്റെ, താന്‍ വെറും കാഴ്ച്ചവസ്തുവല്ലെന്ന ബോധ്യപ്പെടുത്തലിന്റെ, സ്ത്രീത്വാവബോധത്തിന്റെ നിദര്‍ശനമായി മാറുന്നു. വൈരുദ്ധ്യാത്മക സംഘര്‍ഷത്തിന്റെ ഏതു ജീവിത ഗ്രതിസന്ധി കളിലും തളരാതെ മുന്നേറുന്ന തച്ചന്റെ മകള്‍ക്ക്‌ സ്വാതന്ത്യബോധം കൈവരുത്തുന്ന കവി ആത്മഗതമെന്ന നിലയിലാണ്‌ കവിതാഘടന വിന്യസിച്ചിട്ടുള്ളത്‌. ജി. ശങ്കരക്കുറുപ്പിന്റെ “പെരുന്തച്ഛനും', വൈലോപ്പിള്ളി യുടെ “തച്ചന്റെ മകനും” സാമുഹിക പ്രതിബദ്ധതയുടെ പിതൃ പുത്ര ബന്ധത്തിന്റെ ആഖ്യാനങ്ങള്‍ അന്വേഷിക്കുമ്പോള്‍ വിജയലക്ഷ്മി പിതൃ പുത്ര ബന്ധങ്ങളെ അവരുടെ സര്‍ഗ്ഗപര കഴിവുകളെ അറിഞ്ഞ്‌ സ്വന്തം മാര്‍ഗ്ഗം തേടി പോകുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു. “മഴയ്ക്കപ്പുറം' എന്ന കവിതയില്‍ സ്വാതന്ത്രമനുഭവിക്കാന്‍ അവസരം ലഭിക്കാത്ത സ്ത്രീയുടെ ചി്രണമാണ്‌ ഉളളത്‌. കിണര്‍ എന്ന സുചകത്തെ സ്ത്രീശരീര മായി കാണാം. “വീട്ടുമുറ്റത്തെ കിണറ്റുവെളളം വിര്‍പ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു ആര്‍ദ്രമനനത്തിനകത്തനന്തം ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍ തുറന്നു.” 108 ഒതുങ്ങലിന്റെ സ്വരം സ്ത്രീയുടെ ഇടങ്ങളെ നിര്‍ണ്ണയിക്കുന്നു. സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹം വിസ്ഫോടനത്തിന്റെ തലത്തിലേക്കു യരാതെ ഭയത്തിന്റെ ആവരണം തീര്‍ക്കുന്ന ഒരന്തരീക്ഷം ഈ കവിതയില്‍ ഉണ്ട്‌. “സ്ത്രീത്വാവബോധം മനുഷ്യത്വാവബോധത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലെന്നു തിരിച്ചറിയുന്ന ഈ കവി മനുഷ്യത്വം (പകൃതി സ്വത്വത്തില്‍ നിന്നു ഭിന്നമല്ലെന്നു തിരിച്ചറിയുന്നു. അതുകൊണ്ട്‌ പ്രകൃതി-മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ഞണ്ണഞകളെ സര്‍ഗ്ഗാത്മകമായി സ്വാംശീകരിക്കാന്‍ വിജയലക്ഷ്മിക്കവിതയ്ക്കു കഴിയുന്നു. മലയാള കവിതയിലെ സ്ത്രീത്വാവ ബോധത്തിന്റെ ഉത്ഥാനഘട്ടമെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം.” ഈ കാഴ്ച്ചപ്പാട്‌ വിജയലക്ഷമിയുടെ സ്ത്രീത്വാവബോധത്തെ അടയാളപ്പെ ടുത്തുന്നതാണ്‌. താന്‍ മാത്രം നേരെയിരിക്കുന്നുവെന്നും, ലോകം മുഴുവന്‍ ചരിഞ്ഞിരിക്കയാണെന്നും പറഞ്ഞുകൊണ്ടാണ്‌ സാവി്രി രാജീവന്‍ മലയാള കവിതയുടെ പുതുശബ്ദമായത്‌. സ്ത്രീയനുഭവങ്ങളെ കാവ്യവ്യവ ഹാരത്തില്‍ എങ്ങനെയെല്ലാം അടയാളപ്പെടുത്താം എന്ന അന്വേഷണം സാവിത്രി രാജീവന്റെ കവിതകളില്‍ കാണാം. ശരീരവും വീട്ടുപകരണ ങ്ങളും കവിതയില്‍ വരുന്നത്‌ സ്ത്രീയനുഭവത്തിന്റെ ആവിഷ്ക്കാര ചാലകങ്ങള്‍ എന്ന നിലയിലാണ്‌. “അടുക്കളയിലെ തേഞ്ഞുതീരുന്ന വീട്ടുപകരണമാണു ഞാന്‍ ശ്വസിക്കുന്നതിനാല്‍ നടക്കുകയും 109 നടക്കുന്നതിനാല്‍ കിടക്കുകയും ചെയ്യുന്ന പാചകങ്ങള്‍ക്കൊപ്പം വാചകങ്ങള്‍ വിളമ്പുന്ന സങ്കീര്‍ണ്ണത ഒട്ടുമില്ലാത്ത ഒരു ഉപകരണം.” ഈ ഉപകരണത്തിന്‌ വീട്ടിനുളളില്‍ നിന്നുള്ള കാഴ്ച്ച മാശ്രമേ സമുഹം അനുവദിക്കുന്നുള്ളു എന്ന്‌ കവയത്രി “ചരിവ്‌” എന്ന കവിതയില്‍ ചുണ്ടിക്കാട്ടുണ്ട. കേള്‍വിയിലൂടെ മാത്രം പുറം ലോകം അറിയുന്നു. പുരുഷാധിപത്യ സമൂഹത്തിന്റെ കൂര്‍മ്മബുദ്ധിയെ എല്ലാം ചരിഞ്ഞിരിക്കു ന്നതായ ഈ ലോകത്തില്‍ ഞാന്‍ മാത്രം എന്തിനു മറ്റുള്ളവര്‍ കാട്ടിത്ത രുന്ന “ശരിയില്‍” ഇരിക്കണമെന്നു കവയത്രി ചോദ്യം ചെയ്യുന്നു. അനേകം കാരണങ്ങളാല്‍ ചെരിഞ്ഞിരിക്കുന്ന ഭൂമിയും പുരുഷസമൂഹത്തിന്റെ അടിച്ചമര്‍ത്തലില്‍ ചെരിഞ്ഞിരിക്കുന്ന കഥാപാത്രവും തുല്യത കൈവരുത്തുന്നു. പുരുഷത്വത്തിന്റെ വികൃതമായ മുഖം തുറന്നുകാട്ടുകയും സ്ത്രീ സ്വത്വത്തെക്കുറിച്ച്‌ ഉള്ള തെറ്റായ ധാരണകളെ പുരുഷ മനസ്സുകളിലേക്കു കയറി പൊളിച്ചെഴുത്തു നടത്തുകയും ചെയ്യുന്ന ലളിതാ ലെനിന്റെ സാവിത്രിയുടെ ചിറകുകള്‍ സ്ത്രീസ്വത്വത്തിന്റെ ഉയര്‍ച്ചയെ കുറിക്കുന്നു. നഗ്നത എന്ന കവിതയില്‍ സ്ത്രീ എല്ലാ രംഗങ്ങളിലും സ്വാതന്ത്ര്യത്തില്‍ നിന്നു ഉള്‍വലിഞ്ഞു നില്‍ക്കുന്ന തിനു കാരണം അവളുടെ മേല്‍ സമൂഹം അടിച്ചേൽപ്പിച്ച ശരീരബോധമാണ്‌ എന്ന സത്യം ഉള്ളടങ്ങുന്നു. റോസ്മേരിയുടെ കവിതകളിലെത്തുമ്പോഴേക്കും സ്ത്രീസ്വത്വം പ്രകൃതിയുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും ഭൂമിശാസ്ത്രത്തില്‍ നിന്നും വായിച്ചെടുക്കാം. “വാക്കുകള്‍ ചേക്കേറുന്നിടം', “ചാഞ്ഞുപെയ്യുന്ന മഴ്‌ എന്നീ സമാഹാരങ്ങളില്‍ ഈ തലം വൃക്തമാകുന്നുണ്ട്‌. 110 സനന്ദരൃശാസ്ത്രപരമായ ഘടകങ്ങളോടെ സ്ത്രീയനുഭവങ്ങളുടെ ശക്തമായ കടന്നുവരല്‍ പുതിയ തലമുറയിലെ കവിതയില്‍ പ്രത്യക്ഷ പ്പെടുന്നുണ്ട്‌. എല്ലാ തലത്തിലും ഒറ്റപ്പെട്ടു നിന്നിരുന്ന സ്ത്രീ സംഘടി ക്കുന്നു. അവരുടെ ഇടം കണ്ടെത്തുന്നു. അനിതാ തമ്പി, ബിന്ദു കൃഷ്ണന്‍, ഗിരിജ. പി. പാതേക്കര തുടങ്ങിയവര്‍ അവരുടെ കവിതകളിലൂടെ സ്ത്രീകളുടെ വിവിധ അവസ്ഥകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. സ്ത്രീസ്വത്വത്തെ അപനിര്‍മ്മിക്കാന്‍ ശ്രമിച്ചു. ആധുനിക കവികളില്‍ പ്രധാനിയായ ഒ.എന്‍.വി.കവിതകളിലെ പ്രകൃതി സ്ത്രീ സമീപനങ്ങള്‍ വിശദമായി പഠിച്ചിരിക്കുകയാണ്‌ അടുത്ത അധ്യായത്തില്‍. കുറിപ്പുകള്‍ 1. പിയേഴ്സണ്‍.എന്‍.എം; “പാരിസ്ഥിതിക മാര്‍കസിസം പരിസ്ഥിതി പ്രത്ൃയശാസ്ത്രവും മാര്‍കസിയന്‍ പ്രതിസന്ധിയും”, പുറം.122. Doyle, Timothy and Eachern Dougmi ‘Environment and Politics’, Page.44. 3. Mery Keller ‘Feminism and Ecology’, Page.44. 4. Arief Sallah, ‘Eco Feminism as Politics Nature marx and the post modernism’, Page 10. 5. വന്ദനശിവ, “ജൈവോച്ചാരണം', വിവ. മനോജ്കുമാര്‍, പുറം.205. Reuth Rose mary Redford, ‘Gia to God, Page 2. 111 7. Ne straking, Healing the wound rewearing the world. ‘The Emergency of Ecofeminism’, (Ed), Page.117. 8. Irene Diamond and Gloria Feman Orentain (Eds) ‘Reweaving the World. The Emergence of Ecofeminism’ Page.XI. 9. Karen.J.Warren, Talking Emperical Daka seriously. ‘An Ecofeminist Philosophical per spective, Ecofeminism women culture, Nature Ed Karen J Warren, Page 3-20. 10. രാധിക;സി.നായര്‍, “ആധുനിക സിദ്ധാന്തങ്ങള്‍ പ്രസക്തി” മാധ്യമം വാരിക, പുറം.12. 11. Carol.J Adam Ecofeminism what one needs to know, ‘Nancy R Howell, Journal of Religion and science’, Vol 32. No.2, June 1, Page.2. 12. സച്ചിദാനന്ദന്‍, “സംസ്ക്കാരത്തിന്റെ രാഷ്ട്രീയം, പുറം.93. 13. വേണുഗോപാല്‍;കെ.എം, “പരിസ്ഥിതി രാഷ്ട്രീയവും മാര്‍കസിസവും', പുറം. 15. 14. വാസുദേവന്‍ പിളള; “കടമ്മനിട്ട 1992 പടേനിയിലെ പാളക്കോലങ്ങള്‍”, പുറം.89. Vandana Siva; ‘Staying alive, page 224. 112 16. Maria Mies ‘Patriarchy and Accumulation on a world scale’, Page 16-17. 17. Social force une edy/epus/pub-coc cornel pdf 18. Ariel Sallah, ‘Ecofeminism as politics Nature mark and the post modern’, Page 55. 19. സുബ്രഹ്മണ്യന്‍;എന്‍ “സംഘകാലഭരണ സംവിധാനം, പുറം.17. 20. കൃഷ്ണവാരിയന്‍; എന്‍.വി, “അകം കവിതകള്‍ (വിവ) പുറം.7. 21. വിനയചന്ദ്രൻ; മധുസുദനന്‍;ജി (എഡി) “ഹരിതനിരുപണം മലയാളത്തില്‍', പുറം.16. 22. ലീലാവതി;എം, “സാഹിത്യ നിരൂപണത്തിലെ ദിശാബോധം, പുറം.135. 23. പിയേഴ്സന്‍; എന്‍.എം. “ഇക്കോഫെമിനിസം, ഇക്കോടീറിസം, ഇക്കോ മാര്‍ക്സിസം, പുറം.13. 24. ഇളയപെരുമാള്‍, സുബ്രഹ്മണ്യപിള്ള (വ്യാഖ്യാ) “തൊല്‍ക്കാപ്പിയം', പുറം.32. 25. പരമേശ്വരന്‍ പിളള; വി.ആര്‍ “പുറനാനൂറ്‌, ““കെടുകെ ചിന്നൈ കടിതിവടുണിവേ മുതിന്‍ മകളിരാതറകുമേ മേനാളുറ്റ ചെരുവിര്‍ കിവടനൈ യാനൈറിന്തു കളത്തൊഴിന്തനനേ 113 നെരുനലുറ്റ ചെരുവിര്‍കിവള്‍ കൊഴുനന്‍ പെരുനിരൈവിലങ്കിയാണുപ്പട്ട നനേ ഇന്റും, ചെരുപ്പറൈകേട്ടു വിരുപ്പുറ്റുമയങ്കി മേല്‍കൈക്കൊടുത്തു വെളിതു വിരിത്തുടീ ഇവ്‌ പാറുമയിര്‍ക്കുടുമിയെ കണ്ണായ്‌ നീമി ഒരു മകനല്ലതിപ്പോള്‍ ചെറുമുകനോക്കിച്ചെല്‍കെനവിടുമേ” പുറനാനൂറ്‌ 279 26. ഇളയപെരുമാള്‍, സുബ്രഹ്മണ്യപിള്ള (വ്യാഖ്യാ) “തൊല്‍ക്കാപ്പിയം', പുറം. 358. 572: “പുല്ലും മരനും ഓരറി വിനവേ പിറവും ഉളവേ ആക്കിളൈപ്പിറവേ” 573: “നന്തും മുരളും ഈരറി വിനവേ പിറവും ഉളവേ അക്കിളപ്പിറപ്പേ” 574 “ചിതലും എറമ്പും മുവറിവിനമേ പിറവും ഉളവേ അക്കിളൈപ്പിറപ്പേ” 575 “നണ്ടും നുമ്പിയും നാല്‍കറിവിനവേ പിറവും ഉളവേ അക്കിളൈപ്പിറപ്പേ” 576 “മാവും പുള്ളും ഐവറിവിനവേ പിറവും ഉളവേ അക്കിളൈപ്പിറപ്പേ” 577 “മക്കള്‍താമേ ആറ്റിമുയിരേ പിറവും ഉളവേ ആക്കിളൈപ്പിറപ്പേ” 578 “ആചാര്‍വിലങ്കം ഉളവെന മൊഴി പ്‌ 27. ഗണേഷ; കെ.എന്‍ “കേരളത്തിന്റെ ഇന്നലെകള്‍, പുറം.219. 28. സുബ്രഹ്മണ്യന്‍;എന്‍ “സംഘകാലഭരണ സംവിധാനം, പുറം.219. 114 29. 7 7 പുറം.215 30. അയ്യപ്പപണിക്കര്‍; കെ “ഇന്ത്യന്‍ സാഹിത്യസിദ്ധാന്തം പ്രസക്തിയുടെ സാധ്യതയും”, പുറം.94. 31. “മുണ്ടശ്ശേരി കവിതകള്‍, പുറം.4. 32. ബാലകൃഷ്ണന്‍;വി. (വിവ) “ഹരിനാമകീര്‍ത്തനം, പുറം.153. 33. ഗോപിനാഥ പിള്ള, “സാഹിത്യ നിരീക്ഷണം .പുറം.22. 34. യാക്കോബ്‌ തോമസ്‌, “ആധുനിക കവിതയും തിണ സങ്കല്പവും', പുറം.63. 35. മീരാക്കുട്ടി, മലയാള സാഹിത്യം, പുറം.96. 36. ഷീലാകുമാരി, “കാവ്യഭാവനയുടെ സ്ത്രീപഠനങ്ങള്‍” പുറം.26. 37. കുട്ടികൃഷ്ണമാരാര്‍ “ചര്‍ച്ചായോഗം, പുറം.112. 38. ഐറീസ്‌ കൊയ്ലോ “സാഹിത്യലോകം, മാര്‍ച്ച്‌ - ഏപ്രില്‍, പുറം.26. 39. ലീലാവതി;എം. “മലയാള കവിതാസാഹിത്യചരിശ്രം', 21300. 196. 40. മീരാക്കുട്ടി മലയാള സാഹിത്യം, പുറം.96. 41. ലീലാവതി ‘മലയാള കവിതാസാഹിത്യ ചരിത്രം, പുറം.55. 42. 7 7 പുറം.326. 43. രാമകൃഷണന്‍ ദേശമംഗലം, “സുരൃകാന്തിയും മറ്റു ഗ്രധാന കൃതികളും”, പുറം.13. 115 44. ആനന്‍൯ കാവാലം “മലയാള കവിതയും പരിസ്ഥിതിയും”, പുറം.58. 45. സച്ചിദാനന്ദന്‍) “മലയാളകവിതാപഠനങ്ങള്‍', പുറം.166. 46. ലീലാവതി;എം. “നവകാന്തം', പുറം.168. 47. ഉണ്ണിക്കിടാവ്‌; കെ, “സംഘകാലകൃതികളിലെ തമിഴ്‌ സംസ്കാരം, പുറം.18. 48. “കടത്തനാട്ട മാധവിയമ്മയുടെ കവിതകശ്‌, (എഡി) പുറം.16. 49. 7 7 പുറം.28 50. സുകുമാര്‍ അഴീക്കോട്‌, “സോപാനം, അവതാരിക, ബാലാമണിയമ്മ കവിതകള്‍. പുറം.18. Simone De Beavoir ‘The Second Sex’, 52. “വിജയലക്ഷ്മിയുടെ കവിതകള്‍ പുറം. 24. 53. 7 7 പുറം.40 54. സാവിത്രി രാജീവന്‍, “ചരിവ്‌ കവിതാസമാഹാരം”, പുറം.34. 116 അധ്യായം 4 ഒ.എന്‍.വി.കവിതയിലെ പ്രകൃതി സ്ത്രീ സമീപനങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങളും അവ മുന്നോട്ടുവെച്ച പുരോഗമന ചിന്തകളും, കേരള സമുഹത്തില്‍ അധഃസ്ഥിതരും കീഴാളരും അനുഭവിച്ചു വന്ന അവശതകളെ തിരിച്ചറിയുവാനും മാറ്റിത്തീര്‍ക്കുവാനുമുള്ള തീ(വശ്രമ ങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. സാമുഹികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങള്‍ സാഹിത്യ കൃതികളിലും പ്രതിഫലിച്ചു. വയലാര്‍, പി.ഭാസ്ക്കരന്‍ തുടങ്ങിയവരുടെ കവിതകള്‍ സമൂഹത്തില്‍ പുരോഗമന ചിന്തകളെ ്രചോദിപ്പിക്കാനുള്ള ഉപാധികളായി. ഈ കവികളെ പിന്‍തുടര്‍ന്ന്‌ കൊണ്ടാണ്‌ ഒ.എന്‍.വി.കുറുപ്പ്‌ മലയാള സാഹിതൃത്തില്‍ രംഗ്രപവേശനം ചെയ്തത്‌. ഒ.എന്‍.വി.കവിതയില്‍ ആദ്യകാലത്ത്‌ ്രതൃക്ഷപ്പെട്ട ചങ്ങമ്പുഴയുടെ സ്വാധീനം ഇല്ലാതാകുകയും മനുഷ്യപുരോഗതിയില്‍ ഉന്നി നിന്ന്‌ കൊണ്ട്‌ അദ്ദേഹം മാനവികതയുടെ വക്താവായി മാറുകയും ചെയ്തു. നാട്ടിലാകെ ഉയര്‍ന്ന ദേശീയ സ്വാതന്ത്രയസമരം, നാടുവാഴി മേധാവിത്വത്തിനെതിരായ മുന്നേങ്ങള്‍, സാമൂഹിക പരിഷ്കരണ ഗ്രസ്ഥാനങ്ങള്‍, കര്‍ഷകസമരങ്ങള്‍ എന്നിവയുടെയെല്ലാം ശക്തമായ സ്വാധീനം സമൂഹത്തില്‍ അലയടിച്ചു കൊണ്ടിരുന്ന കാലത്താണ്‌ ഒ.എന്‍.വി.കുറുപ്പ്‌ സാഹിത്ൃയമണ്ഡലത്തിലേക്ക്‌ കടന്നുവരുന്നത്‌.ചങ്ങമ്പുഴ കവിതയുടെ ഗ്രലോഭനങ്ങളില്‍ നിന്നുരുത്തിരിയുന്ന ഭാവനാത്മകതയും സംഗീതബോധവും സമകാലിക സമുഹവും സാഹിത്യവും നല്കിയ വിപ്ലവവീര്ൃവും ഒരുപോലെ ഒ.എന്‍.വി. കവിതകളില്‍ (്രകടമായിരുന്നു. എന്‍.വി.കൃഷ്ണവാരിയര്‍ ഒ.എന്‍.വി. കവിതകളെ നിരീക്ഷിക്കുന്നത്‌ ഇങ്ങനെയാണ്‌. “നമ്മുടെ രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വിപ്ലവത്തിന്റെ സംഗീതമായിരുന്നു ഒ.എന്‍.വി. യുടെ ആദ്യകാലകവിതകള്‍ ധീരമെങ്കിലും മധുരമായി അദ്ദേഹം പല കവി തകളില്‍ പല ഈണങ്ങളില്‍ “മാറ്റുവിന്‍ ചട്ടങ്ങളെ എന്നു പാടി. ആ 117 സംഗീതം ജനഹൃദയങ്ങളിലേക്ക്‌ കിനിഞ്ഞിറങ്ങി. കുടെ വിപ്ലവത്തിന്റേ തായ ആ സന്ദേശവും എങ്കിലും സന്ദേശത്തെക്കാളേറെ സംഗീതമായി രുന്നു ഒ.എന്‍.വി.യുടെ സവിശേഷത. അതായിരുന്നു അദ്ദേഹത്തെ വിപ്ലവ ഗായകരുടെ ഒരു സംഘത്തിനുള്ളില്‍ വെച്ചും വേര്‍തിരിച്ചു കാട്ടിയത്‌”. ഇങ്ങനെ സാമുഹിക ജീവിതത്തിന്റെ കടുത്ത യഥാര്‍ത്ഥ്യങ്ങളെ ആവിഷക രിച്ചപ്പോഴും ഗാനാത്മകത സൃഷ്ടിച്ച ആകര്‍ഷണ വലയം ആ കവിതകളെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാക്കിത്തീര്‍ത്തു. ഈ വിപ്ലവബോധ ത്തില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ്‌ വൈദേശികാധിപത്യത്തിന്‌ എതി രായുള്ള കവിയുടെ രാഷ്ട്രീയ ദര്‍ശനം. “വിദേശികളുടെ അധീശത്വധികാ രത്തിന്നിരകളായി പിടഞ്ഞു വീണു മരിച്ചവരും ശ്വാസകോശങ്ങളില്‍ ലോഹത്തരികേറി ഇഞ്ചിഞ്ചായി ഒടുങ്ങിയവരും ചേതസ്സിലേല്‍പ്പിച്ച ആഘാതങ്ങളാണ്‌ വിപ്ലവത്തിന്റെയും മര്‍ദ്ദിതവര്‍ഗ്ഗത്തിന്റെയും വക്താ വെന്ന മേല്‍വിലാസം കവിക്ക്‌ ഉറപ്പിച്ചുകൊടുത്ത നാദങ്ങളുണ യര്‍ത്തിയത്‌””. തൊഴിലാളി വര്‍ഗ്ഗസംസ്ക്കാരമല്ല കാര്‍ഷക സംസ്കാരമാണ്‌ ഒ.എന്‍.വി.കവിതയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത്‌. തൊഴിലാളിയോടും കര്‍ഷകനോടുമുളള കനിവൂറുന്ന സ്നേഹവായ്പും ആര്‍ദ്രതയും അവര്‍ക്കെതിരെ നിലകൊള്ളുന്നവര്‍ക്ക്‌ നേരെയുള്ള ക്രര്യത്തിന്റെ കരുത്തും ഒരു പോലെ ഒ.എന്‍.വി.കവിതകളില്‍ ദൃശ്യമാണ്‌. കാര്‍ഷിക സംസ്കാരത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന വിദേശാധിപത്യത്തെ ചോദ്യം ചെയ്യുന്ന കവി കൃഷിയുടെ വെന്നിക്കൊടി നാട്ടുന്ന കര്‍ഷകര്‍ അരിവാള്‍ ആയുധമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടുക്കുന്നതായി ഒരിടത്ത്‌ സൂചിപ്പിക്കുന്നുണ്ട്‌. 118 ““ഇന്ത്യതന്‍ കൃഷിക്കാരന്‍ ചങ്ങലവെട്ടിപ്പൊട്ടി ച്ചിന്നിലങ്ങളില്‍ വെന്നിക്കൊടിനാട്ടുമപ്പോരില്‍, പോയൊരാതലമുറയേകിയൊരരിവാളാ- മായുധവുമായവളാഞ്ഞടുത്തിടുന്നതായ്‌””. മണ്ണ്‌ ്രധാനബിംബമായി ഒ.എന്‍.വി.കവിതകളില്‍ വികസിക്കു ന്നുണ്ട്‌. വ്യവസായിക സംസ്്‌ക്കാരമോ തൊഴിലാളി വിപ്ലവമോ അല്ല കാര്‍ഷിക സംസ്കൃതിയും അതിനെ ഉറപ്പിച്ചു നിര്‍ത്താനുള്ള കര്‍ഷകന്റെ വെമ്പലുകളാണ്‌ കവിതകളിലേറെയും പ്രകടമാകുന്നത്‌. ഒ.എന്‍.വി.കമ്മ്യു ണിസ്റ്റ്‌ കവിയായിട്ടാണ്‌ രംഗ്രപവേശനം ചെയ്തത്‌. പക്ഷേ, അദ്ദേഹ ത്തിന്റെ കവിതയില്‍ തൊഴിലാളിവര്‍ഗ്ഗസംസ്കാരമല്ല, കാര്‍ഷിക സംസ്കാ രമാണ്‌ വേരോടിയിരിക്കുന്നത്‌. കാവ്യരചനയെ ഉത്പാദനമായിട്ടല്ല (ജ്യീരരരശീ) കാര്‍ഷിക വൃത്തിയായിട്ടാണ്‌ Cultivation ഒ.എന്‍.വി. കാണുന്നത്‌”. “അരിവാളും രാക്കുയിലും” (1949) “മലയുടെ മക്കള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (1952), നഷ്ടപ്പെടാന്‍ വിലങ്ങുകള്‍', “പാടുന്ന നക്ഷത്രം, “മണ്ണിന്റെ സ്വപ്നം” (1950) തുടങ്ങിയ ആദ്യകാല കവിതകളിലെല്ലാം കര്‍ഷക സംസ്കാരത്തിന്റെ ധാര കാണാം. വിശ്വമാനവികതയിലേക്കുള്ള കവിയുടെ സഞ്ചാരം കാവ്യ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തോടെ ആരംഭി ക്കുന്നു. “ഒ.എന്‍.വി.യുടെ കാവ്യ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തെ ഗ്പതിനിധാനം ചെയ്യുന്ന “മയില്‍പ്പീലി (1959-1964) അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളില്‍ അനനൃശോഭയോടെ നിലകൊളളുന്നു. അതിനു കാരണം കൊച്ചുദുടഃഖത്തിന്റെ പച്ചത്തുരുത്തിലണഞ്ഞ കവിയുടെ വിഷാദാ 119 ത്മകഭാവം ഇതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുവെന്നതാണ്‌ ”. കാവൃഭാഷയിലെ മാര്‍ദ്ദവവും കാവ്യ്പമേയത്തില്‍ വന്നു ചേരുന്ന സവിശേ ഷമായ പരിണാമവും ഈ ഘട്ടത്തില്‍ കാണാം. ഒ.എന്‍.വി.യുടെ ആദ്യ കാല കവിതകള്‍ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഭാഷണ ങ്ങളായിരുന്നു. പിന്‍ക്കാലത്ത്‌ പ്രകൃതി പരിസ്ഥിതി ബോധം കവിതക ളില്‍ കടന്നുവരുന്നതിന്റെ സുചനകളാണ്‌ കാണുന്നത്‌. ഇതൊരു അനുസ്യുത പരിണാമമായിട്ടാണ്‌ കാവ്ൃയദര്‍ശനത്തില്‍ വന്ന മാറ്റമായല്ല കാണേണ്ടത്‌. 1959 DMO 1961 വരെയുളള കാലഘട്ടത്തിലെ ഇരുപത്‌ കവിതക ളുടെ സമാഹാരമാണ്‌ മയില്‍പ്പീലി. മണ്ണ്‌ അല്ലെങ്കില്‍ ഭൂമി ഒരു മാതൃരൂപ മായി ഈ സമാഹാരത്തിലെ “ചോറൂണ്‍” എന്ന കവിതയില്‍ വികസിക്കു ന്നു. പൂക്കളും കിളിമൊഴികളും തെച്ചിപ്പഴങ്ങളും നീരൊഴുക്കുകളും എല്ലാ കൂടി ചേര്‍ന്ന്‌ ദൃശ്യസുന്ദരമാണ്‌ “ചോറുണ്‍” എന്ന കവിത. “ഭൂമി തന്നുപ്പുനുകര്‍ന്നു നീ പൈതലേ! ഭൂമി തന്നുപ്പായ്‌ വളരുകെന്നിങ്ങനെ ”. എന്നു കവി മകനെ ആശംസിക്കുന്നു. കവിയും പത്നിയും മകന്റെ ചോറൂണിനായുള്ള യാത്ര പ്രകൃതി ഭംഗി നിറഞ്ഞ ഗ്രാമത്തിലുടെയാണ്‌ നിര്‍വൃഹിക്കുന്നത്‌. ഇതുകേവല പ്രകൃതിയല്ല. പ്രകൃതി ഇവിടെ മാതാവാ ണ്‌. എല്ലാ ജീവജാലങ്ങളെയും തന്നിലേക്കടുപ്പിക്കുന്ന മാതാവായാണ്‌ പ്രകൃതിയെ ഇവിടെ ചിത്രീകരിക്കുന്നത്‌. കവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന നാട്ടിന്‍പുറത്തെ വയലേലകളും കുറ്റിക്കാടുകളും ഈ കവിതയില്‍ കാണാം. പാതയോരത്തെ തെച്ചിപ്പഴം പറിച്ചു തരാനാവ ശ്യപ്പെടുന്ന ഭാര്യയിലെ കമാരഭാവം കവിതയില്‍ ഭൂതകാല സ്മരണകളു ണര്‍ത്തുന്നു. കവി കൊടുക്കുന്ന തെച്ചിപ്പഴം ഭാര്യ “കുഞ്ഞുമോനിഷ്ടാവു” 120 മെന്ന്‌ കരുതി കരുതിവെച്ചു. തനിക്കുള്ളതെല്ലാം മക്കള്‍ക്കു കരുതിവെ ക്കുന്ന മാതൃത്വം ഇവിടെ ഉണരുന്നതായി കവി കാണുന്നു. മകനായി ചെത്തിപ്പഴം കരുതിവെക്കുന്ന അമ്മയിലൂടെ കവി മാതൃ സങ്കല്പത്തിന്റെ ഉദാത്തമായ തലത്തെയാണ്‌ ദര്‍ശിക്കുന്നത്‌. വിശ്വമാതാവിന്റെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന പ്രകൃതിയെയാണ്‌ അമ്മയില്‍ കവി കാണുന്നത്‌. മാതൃത്വത്തിന്റെ സുക്ഷ്മഭാവങ്ങള്‍ പ്രകൃതിയില്‍ വിലയം കൊണ്ട്‌ കിടപ്പു ണ്ട്‌. അമ്മ, ഭുമി, കുട്ടി എന്ന ത്രിത്വത്തിലുടെ വികസിക്കുന്ന “ചോറുണ്‍” എന്ന കവിതയില്‍ ഒളിഞ്ഞിരിക്കുന്ന പാരിസ്ഥിതിക ബോധം അഗാധവും വിപുലവുമാണ്‌. പില്‍ക്കാലത്ത്‌ ഒ.എന്‍.വി.കവിതകളിലെല്ലാം കാണുന്ന പരിസ്ഥിതിബോധത്തിന്റെ ആദി നാമ്പുകള്‍ ഇവിടെ കാണാം. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതികളാണ്‌ 1964 കള്‍ക്കുശേഷം ഒ.എന്‍.വി.യുടെ കവിതാപ്ര പഞ്ചത്തില്‍ കാണുക. “രചനയുടെ ആദ്യകാലം മുതല്‍ ഒ.എന്‍.വി.കവിത യുടെ സംസ്കാരമായി കാണപ്പെട്ടുപോകുന്ന മാനവികതയും സര്‍വ്ൃചരാ ചര സ്നേഹവും പില്‍ക്കാലത്തെ കവിതകളില്‍ പക്വതയിലെത്തുകയും ഒന്നത്യം നേടുന്നതും ചെയ്യുന്നതായി കാണാം”. പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും കവിക്കുള്ള ഉത്കണ്ഠ സ്ത്രീ ചൂഷണത്തിന്റെ സമകാ ലിക വശങ്ങള്‍, ഫ്യൂഡല്‍ കാലഘട്ടത്തിന്റെ നന്മകള്‍, പുരാവൃത്തങ്ങളിലേ ക്കുള്ള തിരിച്ചുപോക്ക്‌ ഇവയൊക്കെ ഒ.എന്‍.വി.കവിതകളുടെ അടിസ്ഥാന ധാരയായി വര്‍ത്തിക്കുന്നു. പുരുഷാധിപതൃസംസ്ക്കാരം വളര്‍ത്തിയെ ടുത്ത അധീശത്വം സംസ്കൃതിയില്‍ നാശത്തിന്റെ അടയാളങ്ങള്‍ രൂപപ്പെടു ത്തി. മുതലാളിത്ത പ്രത്യായശാസ്ത്രം പുരുഷകേന്ദ്രിതമായ സാമൂഹിക ഘടനയ്ക്ക്‌ രന്നല്‍ നല്‍കുന്നു. 121 ““സമുഹാവസ്ഥയുടെ ഈ മാറ്റത്തെ സിമോങ്്‌ ദ ബുവ്വേ ഇങ്ങനെ നിരീക്ഷിക്കുന്നു” ഒരിക്കല്‍ മര്‍ദ്ദിതരുടെ കലാപവും പിന്നീടൊരിക്കല്‍ വരേ ണ്ൃവര്‍ഗ്ഗത്തില്‍ സംഭവിക്കുന്ന പരിണാമവും ഹേതുവായി പുതിയ സാഹ ചര്യങ്ങള്‍ ആവിര്‍ഭവിക്കണം. അങ്ങനെ പുരുഷന്മാര്‍ അവരുടെ സ്വകീയ താത്പര്യാര്‍ത്ഥം വനിതകള്‍ക്ക്‌ ഭാഗികമായ സ്വാതന്ത്യം അനുവദിക്കും. മഹിള അവളുടെ കയറ്റം തുടര്‍ന്നുകൊണ്ടേയിരിക്കണം””. പുരുഷനോട്‌ എന്നതിനേക്കാള്‍ പുരുഷാധിപതൃയപരമായൊരു സാമുഹികവ്യവസ്ഥിതി യോടാണ്‌ കവിയ്ക്ക്‌ ഗ്രതിഷേധിക്കേണ്ടതായി വന്നത്‌. സ്ത്രീയേയും പ്രകൃതിയേയും ഒരു പോലെ ചൂഷണ വിധേയമാക്കുന്ന പിതൃ ആധിപത്യ മുല്യങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനമാണ്‌ ഈ കാലഘട്ടത്തിലെ ഒ.എന്‍. വി.കവിതകള്‍ ഉള്‍ക്കൊളളുന്നത്‌. ““പിതൃഭൂമി സങ്കല്പം വളര്‍ന്നു എന്നാലും മനുഷ്യ സഞ്ചയത്തിന്റെ അബോധമനസ്സില്‍ മുലയൂട്ടിയ അമ്മ യുടെ രൂപത്തിലാണ്ടു ഭുസങ്കല്പം ജീവിക്കുന്നത്‌” എന്ന ലീലാവതിയുടെ നിരീക്ഷണം ഭൂമി, അമ്മ ബിംബങ്ങളുടെ ഗാന്ത മനസ്സിലാക്കാന്‍ ഉപയു ക്തമാണ്‌. പ്രാക്തനദര്‍ശനവും ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളും കവിയുടെ നല്ല നാളെയുടെ സ്വപ്നങ്ങളാണ്‌. അമ്മ എന്ന ആശയം ഉത്പാദിപ്പിക്കുന്ന അര്‍ത്ഥത്തിനു കച്ചവടവത്ക്കരണത്തിന്റെയും സ്വാര്‍ത്ഥതാത്പര്ൃത്തി ന്റെയും ഭാഗമായി മൂല്യച്യുതി സംഭവിക്കുന്നു. മാതൃസങ്കല്പം ഭയമമാണ്‌. മണ്ണുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്‌. ഭൂമിയെന്ന മാതാവിനെ ആസ്പ ദമാക്കിയുളള മാനവികതാ ബോധമാണ്‌. ഒ.എന്‍.വി.യുടെ ജീവിത വീക്ഷണം വികസിക്കുന്നത്‌ ഈ ബോധത്തിലൂടെയാണ്‌. 4.1. ഭൂമി, അമ്മ 122 മനുഷ്യ സമൂഹത്തിലെ അവിഭാജ്യഘടകമാണ്‌ സ്ത്രീ. ഭാര്യ, മാതാവ്‌, എന്നീ രണ്ട്‌ അവസ്ഥകള്‍ സ്ത്രീക്കുണ്ട്‌. എന്നാല്‍ സ്വന്തം നില പാടുകള്‍ സ്ഥാപിച്ചെടുക്കുന്നതിനും അസ്തിത്വത്തെ ഉറപ്പിക്കുന്നതിനു മായി തന്നെ അടിമപ്പെടുത്തിയവരോട്‌ അവള്‍ക്ക്‌ പോരാടേണ്ടിവരുന്നുണ്ട്‌. ദിവൃത്വം നല്‍കി പൂജിക്കപ്പെടുമ്പോഴും അസ്വാതന്ത്രൃത്തിന്റെ ഇരുട്ടറയി ലേക്ക്‌ അവള്‍ തള്ളി വീഴ്ത്തപ്പെടുകയാണ്‌ ചെയ്യുന്നത്‌. സമൂഹം സ്ത്രീയെ കാണുന്നതും അടയാളപ്പെടുത്തുന്നതും അഴകുറ്റ ശരീരം മാത്ര മായിട്ടാണ്‌. ഈ ധാരണ മുതലാളിത്തം സൃഷ്ടിച്ച വാണിജ്യ സംസ്ക്കാര ത്തിന്റെ സംഭാവനയാണ്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ പ്രകൃതി വിരുദ്ധമാണ്‌. സ്ത്രീക്ക്‌ സ്വന്തമായ ചിന്തകളും അഭിലാഷങ്ങളും വികാരങ്ങളും സ്വാത ന്ത്രബോധവുമുണ്ട്‌. ്രകൃതിയിലെ എല്ലാ ജീവികളും സ്ത്രീയെ സ്വതന്ത്ര യായി കാണുമ്പോള്‍ മനുഷ്യന്‍ മാത്രമാണ്‌ അവളെ അടക്കിവെക്കുന്നത്‌. അവള്‍ക്കുമേല്‍ സ്വന്തം അധികാരം സ്ഥാപിക്കുന്നതും. ഭൂമിയെ സ്ത്രീ സ്വത്വത്തിന്റെ പ്രതീകമായും മാതൃസങ്കല്പത്തിന്റെ പ്രതിബിംബമായും കാണുന്നത്‌ അവളുടെ അനന്തമായ സ്വതന്ത്രതയും സൃഷ്ട്യുന്മുഖതയും വാത്സല്യവും ഒരുപോലെ പ്രകടമാക്കുന്നതിലാണ്‌. ഒ.എന്‍.വി.കവിതകളില്‍ ഭൂമി മാതൃസങ്കല്പവുമായി ബന്ധപ്പെടു കടന്നുവ രുന്നുണ്ട്‌. എന്നാല്‍ ഈ ഭൂമി ഉഗ്രരുപിണിയായി സംഹാരശക്തിയോടെ താണ്ഡവനൃത്തം ചെയ്യുന്നവളല്ല. പുതുലാവണ്യത്തോടെ ഓണപ്പുടവയു ടുത്തു നില്‍ക്കുന്നവളാണ്‌. അമ്മയും ഭൂമിയും ഒന്നാണെന്നും ഭൂമിക്കു സംഭവിക്കുന്ന ക്ഷതം മാതാവിന്റെ അറുതിയില്ലാത്ത നാശത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നും കവി പറയുന്നു. ““ഓണനിലാവിന്‍ പുടവയുടുത്താ- ലമ്മക്കിനും പുതുലാവണ്യം””” 123 എന്നിങ്ങനെയാണ്‌ കവി ഭുമിയെ അവതരിപ്പിക്കുന്നത്‌. ““ാക്തന ചരിത്രദശകങ്ങളില്‍ എല്ലാ ജനവര്‍ഗ്ഗങ്ങളും ഭൂമിയെ അമ്മയായി തന്നെയാണു സങ്കൽപ്പിച്ചിരുന്നത്‌. പിന്നീട്‌ ചിലയിടത്തു സകല ചരാചരങ്ങളുടെയും അമ്മ ആയിരുന്നു ഭൂമി. അല്ലയോ ഭൂമിദേവി അവിടുന്ന്‌ വിസ്താരവതിയായി, സുഖദാത്രിയായി, കണ്ടകരഹിതയായി എല്ലാവര്‍ക്കും അധിവാസസ്ഥാനഭൂതയായി ഭവിച്ചാലും. മതിയാവോളം വിസ്തൃതമായ ഗൃഹം ഞങ്ങള്‍ക്കു തന്നരുളിയാലും” . ഇത്‌ പ്രാചീന ജനതയുടെ ഭൂമിയെക്കുറിച്ചുളള (്രാര്‍ത്ഥനയായിരുന്നു. ഹേ ഭൂമി! നിന്നില്‍ നിന്ന്‌ ഞാന്‍ എന്തെടുക്കുന്നുവോ അതു വേഗം മുളച്ചുവരട്ടെ! പാവനയായവളെ! ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ നിന്റെ ഹൃദയത്തെ പിളര്‍ക്കാതിരിക്കട്ടെ” . ഭൂമിയോട്‌ മനുഷ്യനുള്ള ആദരമാണ്‌ ഇതു കാണി ക്കുന്നത്‌. എന്നാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യം അമ്മയുടെ പുതുലാ വണ്യത്തെ ഉറ്റിയെടുത്തു അവളെ വികൃതരൂപിണിയും അശരണയു മാക്കി. “ഭൂമിക്കൊരു ചരമഗീതം എന്ന കവിത കാലങ്ങള്‍ക്കു ശേഷമുളള ഭൂമിയുടെ അവസ്ഥയെയാണ്‌ അവതരിപ്പിക്കുന്നത്‌. ഹരിതസമൃദ്ധിയുടെ കഞ്ചുകം നീക്കി അമ്മയുടെ മുലപ്പാല്‍ ആവോളം കുടിച്ച്‌ വീര്‍ത്തവര്‍ തന്നെ പ്രകൃതിയെ ഭുമിയുടെ നാശത്തിലേക്ക്‌ തള്ളിവിടുന്ന കാഴ്ച്ചയാണ്‌ കാണുന്നത്‌. അമ്മയെ മാനിക്കാതെ ആ അമ്മയെ തന്നെ അഹങ്കാര ത്തോടെ ചുഷണം ചെയ്യാനൊരുങ്ങുന്ന മനുഷ്യനെയാണ്‌ ഒ.എന്‍.വി. “ഭൂമി ക്കൊരു ചരമഗീത്‌മെന്ന കവിതയില്‍ അവതരിപ്പിക്കുന്നത്‌. ആധുനിക സമൂഹം ഓരോ നിമിഷവും വേവലാതിയോടെ ചുഷണ പീഡ്നവാര്‍ത്ത കള്‍ കേള്‍ക്കുന്നു. ‘ഭുമിക്കൊരു ചരമഗീതത്തില്‍ കവി ഈഡിപ്പസിന്റെ 124 കഥ പറഞ്ഞു തരുന്നു. എന്നാല്‍ ഈഡിപ്സ്‌ അറിയാതെ ചെയ്ത തെറ്റ്‌ ഇന്നുള്ളവര്‍ അറിഞ്ഞു കൊണ്ട്‌ ആവര്‍ത്തിക്കുന്നു. “അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന- തരുണന്റെ കഥയെത്ര പഴകി! പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു!””. മരണത്തിലേക്ക്‌ അടുക്കുന്ന മാതാവിനായി കവി പാടുന്ന ശാന്തി ഗീതമാണ്‌ ഈ കവിത. ““ഇനിയും മരിക്കാത്ത ഭൂമി ? ഇതു നിന്റെ മൃതിശാന്തിഗീതം! ഇതു നിന്റെ (എന്റെയും) ചരമശുശ്രുഷയ്ക്കു ഹൃദയത്തിലിന്നേ കുറിച്ച ഗീതം!” ഭൂമിയുടെ മരണം മനുഷ്യവര്‍ഗ്ഗത്തിന്റെ തന്നെ നാശമാണെന്ന്‌ കവി തിരിച്ചറിയുന്നു. അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയുടെ ദുര്‍വിധി യോര്‍ത്ത്‌ കവി സങ്കടപ്പെടുന്നു. മക്കള്‍ക്കെല്ലാം വയസ്സാവുന്നെന്നും വീണക്കമ്പി മുറുക്കി നവതാരുണ്യം കൊണ്ടുവരുന്നവളാണ്‌ അമ്മ എന്നും പറഞ്ഞ കവിയാണ്‌ ഭൂമിക്ക്‌ ചരമഗീതം രചിക്കുന്നത്‌. കാലങ്ങളായിട്ടുള്ള ഭൂമിയിലെ ആവാസവ്യവസ്ഥ തകരുന്നു. “ചോറൂണില്‍'” തെച്ചിപ്പഴം മകനുകൊടുക്കുന്ന അമ്മയില്‍ നിന്ന്‌ ഭൂമി ക്കൊരു ചരമത്തിലേക്കെത്തുമ്പോള്‍ കാലം ഏറെ മാറിയിരിക്കുന്നു. ഒപ്പം മനുഷ്യനും ഗ്രകൃതിയിലുള്ളതെല്ലാം ചുഷണം ചെയ്ത്‌ സ്വന്തം പണ ക്കുമ്പ വീര്‍പ്പിക്കുന്ന മനുഷ്യന്റെ പൈശാചികത നമ്മുടെയെല്ലാം അമ്മയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്തേക്കാമെന്ന ഭയവും അതിലുടെ ഭൂമി 125 യിലെ ജന്തുക്കളും സസ്യങ്ങളുമെല്ലാം നാശമടഞ്ഞേക്കാമെന്ന വിഹ്വല തയും ഈ കവിത പങ്കുവെക്കുന്നുണ്ട്‌. “അമ്മ്‌ എന്ന കവിതയുടെ അര്‍ത്ഥതലങ്ങള്‍ സ്ത്രീയുടെ സഹനശ ക്തിയുടെയും വാക്കുപാലിക്കലിന്റെയും കഥകൂടിയാണ്‌. കല്ലിലെ നീറുവ യായി സ്ത്രീ ഈ കവിതയില്‍ പ്രതൃക്ഷപ്പെടുന്നു. ഒ.എന്‍.വി.1987 ല്‍ യുഗോസ്സോവിയായിലെ കാവ്യോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ കേള്‍ക്കാ നിടയായ ഒരു നാടന്‍ കവിതയിലെ സ്ത്രീ പ്രതിമ - പാതിനഗ്നമായ നെഞ്ചും നീട്ടിയ കയ്യുമായി നില്ക്കുന്ന സ്ത്രീരുപ ദൃശ്യസ്മൃതിയാണ്‌ ഈ കവിതക്കവലംബം. കവി പറയുംപോലെ “പിന്നെയൊരിക്കല്‍ അതു പൊട്ടിക്കിളിര്‍ത്തപ്പോള്‍ അതിനു മലയാണ്മയുടെ ചൂരും ചുവയുമുണ്ടായി. അതാണ്‌ ഈ പാട്ടുകാവ്യം അമ്മ്‌””. യുഗോസ്ലാവിയായിലെ മാസിഡോണിയയില്‍ കണ്ട ഒരു സ്ത്രീ ്രതിമയുടെ കഥയാണ്‌ “അമ്മ്‌ എന്ന കവിത. കോട്ടയുടെ കല്ലുകള്‍ ബല പ്പെട്ടുകിട്ടാന്‍ വേണ്ടി ഒമ്പതു ശില്പികളില്‍ മൂത്തയാള്‍ അയാളുടെ ഭാര്യയെ ഭിത്തിക്കുള്ളിലാക്കി കല്ലുകള്‍ പെറുക്കി വെക്കുന്നു. ആ അമ്മ യുടെ അന്ത്യാഭിലാഷം തന്റെ പകുതിനെഞ്ചും മുലയും മറയ്ക്കരുത്‌ എന്നായിരുന്നു. “ഈ കൈയാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈ മുലയൂട്ടാനനുവദിക്കൂ എന്നമ്മ പറയുന്നു. മാതൃത്വത്തിന്റെ ഉന്നതരുപങ്ങളാണ്‌ ഗ്രതിമയില്‍ കവി ദര്‍ശിച്ചത്‌. അതാണ്‌ കവിതയായി വികസിച്ചതും. ഭൂമിയെ ദേവതയായും സ്ത്രീയെ കൃഷിയുടെ അധിപതിയായും കരുതുന്ന രീതി പ്രാചീന കാലം മുതല്‍ക്കു തന്നെ നിലവിലുണ്ടായിരുന്നു. പിന്നീട്‌ മനുഷ്യസമുഹം ചൂഷ ണത്തിനുളള ഉപാധിയായും ഉപഭോഗവസ്തുവായും സ്ത്രീയെ കരുതുക യാണ്‌ ചെയ്തത്‌. ഇതോടെ ഭൂമിക്ക്‌ കൊടുത്തിരുന്ന ദിവൃത്വം ഇല്ലാതായി. 126 അവളെ മാതാവായി കണ്ടിരുന്ന മനസ്സും ഇല്ലാതായി. “മാതൃസത്ത ഏതെ ങ്കിലും കാലത്ത്‌ ചരി്രത്തില്‍ നിലവിലുണ്ടായിരുന്നുവെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ റിച്ചു കരുതുന്നു. എന്നാല്‍ വിദുരമായ ഒരു ഭൂതകാലത്തില്‍ സ്ത്രീകള്‍ക്ക്‌ താരതമ്യേന കൂടുതല്‍ പ്രാമുഖ്യമുണ്ടായിരി ക്കാമെന്ന്‌ അവര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീ ദേവതകളെ ആരാധിച്ചി രുന്ന കാലം ഗര്‍ഭധാരണത്തിനും ഗ്രസവത്തിനുമുളള സ്ത്രീയുടെ കഴി വിനെ ഭക്ത്യാദരങ്ങളോടെ വീക്ഷിച്ചിരുന്ന കാലമായിരിക്കണം. ഉര്‍വ്വൃര തയും ശക്തിയും അമ്മദൈവങ്ങളോട്‌ ബന്ധപ്പെട്ട സങ്കല്പങ്ങളായത്‌ ഇത്തരം മനോഭാവത്തിന്റെ ്രതിഫലനമായിരിക്കാമെന്ന്‌ എഡിന്‍റിച്ച്‌ ചൂണ്ടിക്കാട്ടുന്നു”””. 4.2. സൂര്യന്‍, അഗ്നി സുര്യന്‍, അഗ്നി എന്നീ ബിംബങ്ങള്‍ ഒ.എന്‍.വി.കവിതയില്‍ ധാരാള മായി കടന്നുവരുന്നുണ്ട്‌. സുര്യനും അഗ്നിക്കും പ്രാചീനകാലം മുതല്‍ക്കു തന്നെ അന്യൂനമായ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. സൂര്യനും സൂര്യന്റെ കീഴിലുള്ളതൊക്കെയും തന്റെ കവിതയ്ക്കു വിഷയമാണെന്ന്‌ ഒ.എന്‍.വി.വിശ്വസിക്കുന്നു. വെളിച്ചത്തിന്റെയും ജ്ഞാന ത്തിന്റെയും കണം തന്റെ കവിതയിലൂടെ മാനവ സമൂഹത്തിന്‌ നൽല്‍കണ മെന്ന്‌ കവി ആഗ്രഹിക്കുന്നു. “സ്വസ്തിഹേ, സുര്യ!തേ സ്വസ്തി! മറ്റുള്ളവർക്കായ്‌ സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയാം സൂര്യ!” എന്ന്‌ കവി സുര്യനെ “സുരൃഗീതം” എന്ന കവിതയിലാവിഷക്കരി ക്കുന്നു. മാനവികതയുടെയും സാഹോദരൃൃത്തിന്റെയും മുര്‍ത്തിയായിട്ടാണ്‌ കവി സുര്യനെ അവതരിപ്പിക്കുന്നത്‌. ആദ്യകാല കവിതകളിലും രണ്ടാം 127 ഘട്ടത്തിലുള്ള കവിതകളിലും അക്ഷരം മുതലുള്ള മുന്നാംഘട്ടത്തിലും വികസിച്ചു വരുന്ന വെളിച്ചം എന്ന ബിംബം “സുരൃഗീത'ത്തിലെത്തുമ്പോ ഴേക്കും ഉപനിഷദ്‌ സുക്തം പോലെ പരിണമിക്കുന്നു. “സ്വസ്തി, ഹേ സൂര്യ! തേ സ്വസ്തി!” ഇങ്ങനെയാണ്‌. “സൂരൃഗീതം” എന്ന കവിത തുടങ്ങു ന്നത്‌. കവി കവിസൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രതീകമായി ട്ടാണ്‌ അഗ്നിയെ കാണുന്നത്‌. എല്ലാം അഗ്നിയില്‍ നിന്നു നിഷപന്നമാകു കയും അതില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു എന്ന്‌ കവി പറയുന്നു. ഈ പ്രപഞ്ചം മുഴുവന്‍ സുര്ൃയനില്‍ നിന്നാണ്‌ ഉത്ഭവിച്ചതെന്ന്‌ ഭാരതീയ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി കെ.ഭാസ്ക്കരന്‍ നായര്‍ പറയുന്നുണ്ട്‌. “സര്‍വ്ൃചരാചര്രപാണികളും സൂര്യനില്‍ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. അവയെ എല്ലാം പരിപാലിക്കുന്നതും അദ്ദേഹം തന്നെ. അവസാനം എല്ലാ ജീവികളും അദ്ദേഹത്തില്‍ വിലയം (്ാപിക്കുന്നു. ഞാനും സൂര്യന്‍ തന്നെ യാണ്‌". ഈ ദര്‍ശനം ഒ.എന്‍.വി.യുടെ സൂര്യഗായത്രികളെന്നു വിശേഷി പ്പിക്കാവുന്ന കവിതകളിലെല്ലാം ്പകടമായി കാണാം. ഭാരതീയ ദര്‍ശനത്തെ ആഗിരണം ചെയ്തെടുത്ത ഒരു കവിത യാണ്‌ സുരൃഗീതം” എന്നതിന്‌ കവിതയുടെ ആരംഭം തന്നെ തെളിവാണ്‌. “സ്വസ്തി” എന്ന പദത്തോടെയാണ്‌ “സൂരൃഗീതം' എന്ന കവിത ആരംഭി ക്കുന്നത്‌. മനുഷ്യന്റെ ഉത്‌്പ്പത്തി മുതല്‍ സമകാലിക ചരിത്രവും അതിന്റെ ദുരയും പടയോട്ടവും മന്ത്രാക്ഷരധ്വനികളിലൂടെ “സൂരൃഗീത്‌ത്തില്‍ ഒ.എന്‍.വി.കുറുപ്പ്‌ ആവിഷക്കരിച്ചിരിക്കുന്നു. സൂര്യവെളിച്ചം പങ്കുവെക്കു ന്നവരെല്ലാം ഭൂമിയില്‍ എന്നും എവിടെയും ഒന്നാണെന്ന മാനവികതാബോ ധത്തിലാണ്‌ “സൂരൃഗീതം' അവസാനിക്കുന്നത്‌. “മറ്റുള്ളവർക്കായ്‌ സ്വയം കത്തിയെരിയുന്ന “സുസ്നേഹമൂര്‍ത്തിയാം സൂര്യ! 128 സ്വസ്തിഹേ സൂര്യ! തേ സ്വസ്തി!” ഇങ്ങനെ മറ്റുളളവര്‍ക്കുവേണ്ടി സ്വയം എരിഞ്ഞു വെളിച്ചം നല്‍കുന്ന സൂര്യന്‍ ആണ്‌ ഒ.എന്‍.വി.കവിതയില്‍ വെളിച്ചം വീശി നില്‍ക്കുന്ന ബിംബം. സൂര്യനെ ഭൂമിയുടെ കാമുകനായി ‘ഭൂമിക്കൊരു ചരമഗീത ത്തില്‍ ്രത്യക്ഷമാക്കുന്നുണ്ട. വരന്‍ വധുവിനു സമ്മാനിച്ച മംഗല്യവസ്ത്രത്തെ ആര്‍ത്തിപിടിച്ച മനുഷ്യര്‍ വലിച്ചു കീറുന്നു. കാമാന്ധനായ വിടനെ പ്പോലെ മനുഷ്യന്‍ ഭൂമിയുടെ വസ്ത്രം പറിച്ചെടുത്തു സ്വന്തം സുഖഭോഗ ങ്ങള്‍ക്ക്‌ ഇരയാക്കുന്നു. ““ഇഷ്ടവധുവാഠനിന്നെ സുര്യനണിയിച്ചൊരാ ചിത്രപടകഞ്ചുകം ചീന്തി, നിന്‍നഗ്നമേനിയില്‍ നഖം താഴ്ത്തി, മുറിവുകളില്‍ നിന്നുതിരം ഉതിരമവര്‍ മോന്തി”. ചിത്രപടം ചീന്തുക, നഗ്നമേനിയില്‍ നഖമാഴ്ത്തുക, ഉതിരം മോന്തുക തുടങ്ങിയ ്രയോഗങ്ങളിലൂടെ മനുഷ്യന്റെ അമിതമായ ഭോഗാ സക്തിയും നിഷ്ഠുരമായ പ്രവര്‍ത്തികള്‍ ചെയ്യാനുളള അധമബോധവും ര്കടമാകുന്നുണ്ട്‌. തെച്ചിപ്പഴം പറിച്ച ചോറൂണിലെ അച്ഛനില്‍ നിന്ന്‌ മാത്യ ഹത്ത ചെയ്യുന്ന പുതിയ മനുഷ്യനിലേക്കുള്ള ദുരം ചെറുതല്ല. 4.3. പെങ്ങള്‍, ആങ്ങള മലയാള സാഹിത്യത്തില്‍ പെങ്ങള്‍, ആങ്ങള എന്നീ സങ്കല്പങ്ങള്‍ പല കവിതകളിലും കടന്നുവരുന്നുണ്ട. കേരളീയ സാമൂഹ്യജീവിതത്തില്‍ ഈ ബന്ധങ്ങള്‍ക്ക്‌ മാറ്റേറുന്നു. ഒ.എന്‍.വി.കവിതകളില്‍ കടന്നു വരുന്ന പെങ്ങള്‍, ആങ്ങള ബന്ധം ഈ സാഹചര്യത്തിലാണ്‌ അപഗ്രിക്കപ്പെടേ ണ്ടത്‌. പീഡിപ്പിക്കപ്പെടുന്നതും വേദനിപ്പിക്കുന്നതുമായ സ്ത്രീയോടുള്ള 129 അലിവും സ്ത്രീയെ ചുഷണം ചെയ്യുന്ന അധികാരശക്തികളോടുള്ള ഗര്‍വ്വും ഒ.എന്‍.വി. കവിതകളില്‍ ആവോളം പ്രകടമാണ്‌. “മാറ്റുവിന്‍ ചട്ട ങ്ങളിലും” “പൊരുതുന്ന സനന്ദരൃത്തി'ലും തുടങ്ങി വെച്ച സ്ത്രീത്വത്തോ ടുള്ള ആദരവിന്റെ ക്രമാനുഗതമായ വികാസമാണ്‌ “കോതമ്പുമണികള്‍ എന്ന കവിത. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെവിടെയോ വെച്ച്‌ കവി കണ്ട ഒരു കര്‍ഷക ബാലികയേയാണ്‌ കവി ഈ കവിതയിലൂടെ അവതരിപ്പിക്കുന്ന ത്‌. ദാരിഗ്യയവും അടിമത്തവും ഒരുപോലെ തളര്‍ത്തികളഞ്ഞവളാണ്‌ പേരറി യാത്ത ആ പെണ്‍കിടാവ്‌. യഥാര്‍ത്ഥത്തില്‍ ഈ പെണ്‍കിടാവ്‌ ലോകത്തെ വിടെയുമാകാം. ദാരിദ്യവും അടിമത്തവും അനുഭവിക്കുന്ന സ്ത്രീക്ക്‌ ഏതു ദേശത്തും ദരിദ്രമായ അവസ്ഥയെ സൂചിപ്പിക്കാനെന്ന വിധം കീറിത്തുടങ്ങിയ ചേലയും അലങ്കാരമില്ലാത്ത ശരീരവും ഉള്ള ഒരു പെണ്‍കുട്ടിയായാണ്‌ അവളെ അവതരിപ്പിക്കുന്നത്‌. നീ എന്നും നീയാ ണെന്ന കവി വചനം ഇതു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പാടാന്‍ മറന്ന കിളിയായി, കുടുംബമഹിമയുടെ കുളിരായി കവിതയില്‍ ഈ പെണ്‍കുട്ടി കടന്നു വരുന്നു. പുറം ലോകമറിയാതെ സന്തോഷം പ്രകടമാ ക്കുന്ന ആ പെണ്‍കുട്ടി കുഞ്ഞായിരുന്നപ്പോള്‍ കണ്ട സ്വപ്നങ്ങള്‍ ഒന്നും സാക്ഷാത്കരിച്ചില്ല. നിരാലംബരും അശരണരുമായ ദരിദ്രകുടുംബങ്ങ ളിലെ പെണ്‍കിടാങ്ങളെ വേള്‍ക്കാന്‍ ആരും മുന്നോട്ടുവരികയില്ല. ഇങ്ങനെ യുള്ള ഒരുവളാണ്‌ “കോതമ്പുമണി' കളിലെ കര്‍ഷക പെണ്‍കിടാവ്‌. അവള്‍ക്ക്‌ സ്വപ്നങ്ങള്‍പോലും കൈമോശം വന്നിരിക്കുന്നു. “നിന്നെ വധുവായലങ്കരിക്കാനിങ്ങു പൊന്നില്ല, പൂവില്ല, ഒന്നുമില്ല! മയ്യെഴുതിച്ചു, മൈലാഞ്ചി ചാര്‍ത്തി ചുറ്റും കൈകൊട്ടിപ്പാടനുമാരുമില്ല! E വെളളക്കുതിരപുറത്തുവന്നെത്തുവാന്‍ 130 ഇല്ലൊരാള്‍ കൊട്ടും കുഴലുമില്ല”്‌. മുന്വേ സൂചിപ്പിച്ചപോലെ ഇത്‌ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ മാത്രം കഥയായിട്ുല്ല ഒ.എന്‍.വി.അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ ദരിദ്രഗാമങ്ങളിലെ പെണ്‍കുട്ടികളുടെയെല്ലാം ്രതീകമായിട്ടാ ണവള്‍ കടന്നുവരുന്നത്‌. പേരറിയാത്ത പെണ്‍കുട്ടി എന്ന വിശേഷണം അറിയാത്ത ഏതോ ഒരുവള്‍ എന്നര്‍ത്ഥത്തില്‍ മാ(്രമല്ല പേരറിയാത്ത എന്ന വിശേഷണം നാമറിയാത്ത ഏതെല്ലാമോ ഇടങ്ങളില്‍ അരക്ഷിതരും മൃത്രപായരുമായി കഴിയുന്ന ജനതയുടെയും സ്ത്രീസ്വത്വത്തിന്റെയും ്രതീകമായിട്ടുകൂടിയാണ്‌ ഇവളെ അവതരിപ്പിക്കുന്നതെന്നു വായനക്കാ രനെ ബോധ്യപ്പെടുത്തുന്നു. ആരെങ്കിലും എപ്പോഴെങ്കിലും വന്ന്‌ തന്നെ യാക്രമിക്കുമോ എന്ന ഭയം അവളില്‍ നിലനില്‍ക്കുന്നുണ്ട. കോതമ്പുപാ ടവും ഇതുപോലെയാണെന്നു കവി പറയുന്നു. കര്‍ഷകര്‍ ആറ്റുനോറ്റു വളര്‍ത്തുന്ന കൃഷി കതിരു വന്നാല്‍ മറ്റാരെങ്കിലും അവകാശികളായി വന്ന്‌ കൊയ്തു കൊണ്ടു പോകുന്നു. പിന്നെ ആ പൊന്നിന്‍മണികള്‍ പോകു ന്നത്‌ കമ്പോളത്തിലേക്കാണ്‌. സ്ത്രീയും ഇതുപോലെ കമ്പോള വസ്തു വാകുന്നു. “കോതമ്പുമണി'കളിലെ പെണ്‍കുട്ടി മാനം കാക്കുന്നതിന്‌ ഒരാ ങ്ങളയെ തേടുന്നു. സമൂഹവ്യവസ്ഥിതി സ്യഷ്ടിച്ച വ്യവസ്ഥാബന്ധങ്ങ ളില്‍ പെങ്ങള്‍ ആങ്ങളെ ബന്ധം ദ്യഡ്ധമാണ്‌. ഇവിടെ കവി സ്വയം ആങ്ങ ളയായി അവരോധിക്കപ്പെടുകയാണ്‌. ആ പെണ്‍കുട്ടിക്ക്‌ വേണ്ടത്‌ തന്റെ ശരീരം കവര്‍ന്ന്‌ എടുക്കുന്ന പുരുഷനെയല്ല. മാനം കാക്കുന്ന ഒരാങ്ങളെ യെയാണ്‌. ഈ ആങ്ങള കുതിരപ്പുറത്തുടവാളുമായിട്ടാണ്‌ വരുന്നത്‌. വട ക്കന്‍പാട്ടുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന വീരകഥാപാത്രങ്ങളുടെ കഥകളിലെ പെങ്ങള്‍, ആങ്ങള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഒ.എന്‍.വി.യുടെ “കോതമ്പുമണികള്‍” എന്ന കവിത. പെണ്ണിനെ കോതമ്പുപാടവുമായി 131 ബന്ധിപ്പിക്കുന്ന വിശാലമായ ഒരു പരിസ്ഥിതി വീക്ഷണം മുറ്റി നില്‍ക്കുന്നു ണ്ട്‌ എന്നതാണ്‌ ഈ കവിതയെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം. പാടത്തെ ഉല്പന്നം വില്ക്കപ്പെടും പോലെ സ്ത്രീയും വില്ക്കപ്പെടുന്നു. രൂപം കൊണ്ട്‌ ആകര്‍ഷിക്കുന്ന ധാന്യക്കതിരും പെണ്‍കുട്ടിയുമായുള്ള സാദൃശ്യത്തില്‍ ചൂഷണവും അടിമത്വവും വരെ എത്തി നില്‍ക്കുന്ന ഒരു ഘടനയാണ്‌ ഈ ബന്ധത്തെ സുദ്യഡ്മാക്കുന്നത്‌. കവിയുടെ ബാല്യകാല ഓര്‍മ്മകളാണ്‌ “കുഞ്ഞേടത്തി” എന്ന കവി തയുടെ അന്തഃസത്ത കുഞ്ഞേടത്തിയും ഉണ്ണിയും തമ്മിലുള്ള ബന്ധം ആങ്ങള പെങ്ങള്‍ ബന്ധത്തിന്റെ ദ്ൃയവതയെ അവതരിപ്പിക്കുന്നു. കുഞ്ഞേടത്തിയുടെ ആകസ്മിക മരണം ഉണ്ണിക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കഥാതന്തുവാകുന്നുണ്ട്‌. “ഒന്നുമറിയാതെ ഉണ്ണിമിഴിക്കുമ്പോള്‍ ഒന്നുണ്ടു കാതില്‍ കേള്‍ക്കുന്നു. കുഞ്ഞേടത്തിതന്‍ കുഞ്ഞിവയറ്റിലൊ- രുണ്ണിയുണ്ടായിരുന്നെന്നേോ. പിഴച്ച പെണ്ണ്‌, വഴിതെറ്റിക്കപ്പെട്ടവള്‍ എന്നിങ്ങനെ നീറുന്ന സാമു ഹിക പ്രശ്നമായി “കുഞ്ഞേടത്തി” എന്ന കവിത മാറുന്നുണ്ട്‌. എന്നിരി ക്കലും ഈ കവിത പെങ്ങള്‍, ആങ്ങള ബന്ധത്തിന്റെ രഷമളത ചിത്രീക രിക്കുന്നുണ്ട്‌. പെങ്ങളെ മാതാവായി കാണുന്ന കാലഘട്ടം കൂടി “കുഞ്ഞേ ടത്തി” എന്ന കവിത മുന്നോട്ടു വെക്കുന്നുണ്ട്‌. “കുഞ്ഞേടത്തി” എന്ന കവി തയും “കോതമ്പുമണികള്‍” എന്ന കവിതയും പകര്‍ന്നു തരുന്ന ആശയം ഒന്നു തന്നെയാണ്‌. രണ്ടിലും വിഷയം ഒന്നു തന്നെയാണ്‌. അതു “പെങ്ങള്‍ എന്ന കുടുംബസൂചനാപദവുമായി ബന്ധപ്പെടിരിക്കുന്നു. ഈ രണ്ടു പെങ്ങന്മാരേയും രണ്ടു ജീവിത സാഹചര്യത്തിലാണ്‌ ഒ.എന്‍. 132 വി.അവതരിപ്പിക്കുന്നത്‌. ഒന്ന്‌ ഫ്യൂഡല്‍ കാലഘട്ടത്തിലെ കുട്ടുകുടുംബ വ്യവസ്ഥിതിയിലെ അമ്മയോളം തന്നെ ഗ്രാധാന്യമുളള പെങ്ങള്‍, രണ്ട്‌ പേരറിയാത്ത പെണ്‍കിടാവ്‌. കേരളപാശ്ചാത്തലത്തിലും, ഉത്തരേന്ത്യന്‍ പാശ്വാത്തലത്തിലും നിബന്ധിതമായിട്ടുളള രണ്ടു കവിതകളിലും പെങ്ങള്‍ കടന്നുവരുന്നുണ്ട. പുരുഷന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തിനായി സ്ത്രീയെ ചുഷണം ചെയ്യുന്നതിന്റെ സൂചനയാണ്‌ ഈ കവിത കള്‍ നല്‍കുന്നത്‌. ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതി സന്ധികളെ ഈ രണ്ടു കവിതകളും അവതരിപ്പിക്കുന്നുണ്ട്‌. ആങ്ങള പെങ്ങ ളുടെ മാനം കാക്കാന്‍ തുണയായി നില്‍ക്കുന്നതാണ്‌ “കോതമ്പു മണി'കളിലെ പ്രമേയമെങ്കില്‍ ആങ്ങള ഉണ്ടായിട്ടും പെങ്ങള്‍ ചുഷണത്തി നിരയാകുന്നതാണ്‌ “കുഞ്ഞേടത്തി” യിലെ പ്രമേയം. “കോതമ്പുമണികള്‍” എന്ന കവിതയിലെ പെണ്‍കുട്ടി കാര്‍ഷിക സംസ്ക്കാരത്തിന്റെ ചുറ്റുപാടുകളെയും വ്യവസ്ഥിതികളെയും പ്രതിഫലി പ്പിച്ചുകൊണ്ട്‌ നില്‍ക്കുന്നവളാണ്‌. അതുകൊണ്ടു തന്നെ സമൂഹം നിര്‍മ്മി ച്ചെടുത്ത ചാരിതൃ സങ്കല്പത്തെ നിഷ്ഠയോടെ പരിപാലിക്കാന്‍ ഉള്ള കടമ തനിക്കുണ്ടെന്ന്‌ അവള്‍ വിചാരിക്കുന്നു. ഈ കവിത വിളവെടുപ്പിനെ ജൈവികമായ പ്രത്യുത്പ്പാദന വ്യവസ്ഥയുമായി ബന്ധിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്‌. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്‌ എങ്കിലും ഞാറ്റുവേല, കുടിവെയ്പ്പ, കറുകുഴല്‍പ്പാട്ട, ആങ്ങളെ എന്നീ പ്രയോഗങ്ങള്‍ കേരളീയാന്തരീക്ഷം കവിതയില്‍ സൃഷടിക്കുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടേണ്ടതാ ണെന്നും പിന്നീടുളള അവളുടെ ജീവിതം കൊയ്ത്തുമെതികളുടേതാണെ ന്നുമുളള സങ്കല്പമാണ്‌ കോതമ്പുമണികള്‍ എന്ന കവിത ആവിഷ്ക്കരി ക്കുന്നത്‌. ഒപ്പം പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക്‌ സ്ത്രീയെ ഉപയോഗപ്പെടു 133 ത്തുന്ന ഒരു സമൂഹത്തെ കൂടി ഈ കവിത കാട്ടിത്തരുന്നുണ്ട്‌. മെതി, പൊന്നിന്‍മണികള്‍, കമ്പോളം തുടങ്ങിയ വാക്കുകള്‍ അതിന്റെ സൂചന നല്‍കുന്നു. ഒ.എന്‍.വി.കവിതകളില്‍ കടന്നുവരുന്ന പെങ്ങള്‍, ആങ്ങള ബന്ധം ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന സമൂഹവ്യവസ്ഥിതിയുമായി ബന്ധ പ്പെട്ട സ്ത്രീ പുരുഷ അവസ്ഥകളെയാണ്‌ അനാവരണം ചെയ്യുന്നത്‌. പുരു ഷന്‍ സ്ത്രീയുടെ മേലുള്ള അധികാരവാഞ്ചയും സ്വാര്‍ത്ഥ താത്പര്യവും ഈ കവിതകളില്‍ കാണാം. കൂട്ടുകുടുംബ വ്യവസ്ഥക്കകത്ത്‌ പെങ്ങള്‍ ആങ്ങള ബന്ധം പോലെ തന്നെ ദ്യഡ്മായിരുന്നു മുത്തശ്ശിമാര്‍. ഒ.എന്‍.വി.കവിതയില്‍ മുത്തശ്ശി എന്ന ബിംബം പല മട്ടിൽ ആവര്‍ത്തിക്കുന്നുണ്ട്‌. 4,4. മുത്തശ്മിബിംബം പഴമയേയും ഗ്രാമീണ സംസ്ക്കാരത്തെയും സൂചിപ്പിക്കുന്ന മുത്തശ്ശി എന്ന ബിംബം ഒ.എന്‍.വി.കവിതകളില്‍ ഗ്രകടമായി കാണാം. പഴമയും പുതുമയും തമ്മിലുള്ള ബന്ധത്തിന്റെ ചാലകശക്തിയായിട്ടാണ്‌ മുത്ത ശ്മിയെ കവി അവതരിപ്പിക്കുന്നത്‌. പുലര്‍ച്ചയ്ക്ക്‌ ഉണര്‍ന്നെഴുന്നേല്‍ക്കു വാന്‍ ഒരു മുത്തശ്ശി വീട്ടിലുണ്ടാകുക എന്നത്‌ ഉണര്‍വ്വിന്റെ ഉന്മേഷത്തിന്റെ സൂചകമായി ഗാര്‍ങ്ഗപക്ഷികള്‍, “നാലുമണിപ്പുക്കള്‍” എന്നീ കവിതകളില്‍ വരുന്നു. “പണ്ടു മുത്തശ്ശിപരിക്കേറ്റൊരു കിളി കുഞ്ഞിനുമീതേയൊരോട്ടുകിണ്ണം വച്ചു താലം പിടിച്ചതും കുഞ്ഞിക്കിളി ചെറു- തൂവല്‍ കുടഞ്ഞു പിടഞ്ഞെഴുന്നേറ്റതും അന്നെനിക്കത്ഭുതമായിരുന്നെങ്കില 134 MIAMAMOL! GeNIoWalMBemMAl@oaam)”””. ജീവിതാനുഭവങ്ങളുടെ മധുരവും കയ്പും അറിഞ്ഞ മുത്തശ്ശി ്രാക്തന സംസ്കാരത്തിന്റെ അടയാളമായി “ഉപ്പ്‌ എന്ന കവിതയില്‍ പ്രതൃക്ഷപ്പെടുന്നു. മാതൃദായ സംസ്കാരത്തിന്റെ പ്രതിബിംബമാണ്‌ മുത്തശ്ശി. മുത്തശ്ശിക്ക്‌ സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങള്‍ പറയാനുണ്ട്‌. മുത്തശ്ശിയുടെ ജീവിതാനുഭവങ്ങളെ അവതരിപ്പിക്കുമ്പോഴും മുത്തശ്ശി ലോകത്തില്‍ നിന്നു ഇല്ലാതാകുന്നതിന്റെ ആകാംക്ഷകൂടി പങ്കു വെക്കുന്നു ണ്ട്‌. “കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞുപോം മട്ടിലെന്നുണ്ണി, നിന്‍ മുത്തശ്ശിയും നിന്ന- നില്പിലൊരുനാള്‍ മറഞ്ഞുപോം”. എന്നു മുത്തശ്ശിയുടെ മറഞ്ഞുപോകലിനെക്കുറിച്ച കവി ആശങ്കപ്പെ ടുന്നുണ്ട. പഴങ്കഥകളിലൂടെയും നാടോടിപ്പാട്ടിലൂടെയും കണ്ണിചേർക്കുന്ന ഒരുവളായി മുത്തശ്ശി ഒ.എന്‍.വി.യില്‍ കടന്നുവരുന്നുണ്ട്‌. “വളപ്പൊട്ടുകള്‍” എന്ന കവിതാ സമാഹാരത്തിലെ “വടക്കന്‍പാട്ട്‌ എന്ന കവിതയില്‍ കവി ഇങ്ങനെ പറയുന്നു. ““ഒന്നുമുറുക്കി നടുനിവര്‍ത്ത്‌ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്ത്‌ മുത്തശ്ശി പാടുന്ന പാട്ടാണല്ലോ പാട്ടിലൊരുകുടം തേനാണല്ല്ലോ”””. എന്ന്‌ കവിത മധുരോദാരമായ പഴംപാട്ടിനെ വര്‍ണ്ണിക്കുന്നു. 4.5. പക്ഷി മൃത്യുൃബിംബം. നല്ല മാതാവ്‌, കറുത്ത മാതാവ്‌ എന്നുള്ള പരികല്പനകൾ സമുഹ ബോധമനസ്സില്‍ നിലനില്‍ക്കുന്നുണ്ട. അണ്ഡങ്ങള്‍ക്കുമീതെയിരുന്ന്‌ 135 നെഞ്ചിലെ ചുടുകൊണ്ട്‌ ജീവിതം വിരിയിക്കുന്ന കിളികളെ നല്ല മാതൃബിം ബങ്ങളായി കവി അവതരിപ്പിക്കുന്നുണ്ട. പൊന്മാന്‍, കാക്ക, കഴുകന്‍ എന്നീ പാടാത്ത പക്ഷികള്‍ മൃത്യുചിഹങ്ങളായി സമൂഹത്തിലിടം പിടി ച്ചു. “മാനത്ത്‌ രാകിപറക്കുന്ന പ്രാപിടിയന്‍” എന്ന ബിംബം “സുരൃഗീതം” എന്ന കവിതയില്‍ കടന്നു വരുന്നത്‌ മൃത്യു ബോധത്തിന്റെ ബിംബകകല്‍പ നയിലൂടെയാണ്‌. “പ്രാവുകള്‍ മയങ്ങുന്ന കൂടാര്‍ന്നൊരമ്പര ക്കാവിലിഴയുന്നു കരിഞ്ചേര മാനത്ത്‌ റാകിപ്പറക്കുന്നു ഗ്രാപ്പിടിയന്‍, ആറ്റിന്റെ തീരത്ത്‌ പൊന്മതന്‍ കണ്ണുകള്‍ തിളങ്ങുന്നു”. കാക്കകള്‍ കരയുന്നു എന്നും, കഴുകന്‍ ചിറകടിച്ചു ആര്‍ക്കുന്നു എന്നും, വിരുന്നുണ്ടു മരണം വരിക്കുന്നു എന്നും “അഗ്നിശലഭങ്ങള്‍ എന്ന കവിതയില്‍ പക്ഷിയെ മൃത്യുവായി കവി സങ്കല്പിക്കുന്നുണ്ട്‌. ശാര്‍ങ്ഗക പക്ഷികള്‍ എന്ന സമാഹാരത്തിലെത്തുമ്പോള്‍ പക്ഷി മാതൃബിംബമായി മാറുന്നതും കാണാം. “ശാര്‍ങ്ഗക പക്ഷികളാണു നാം നമ്മള്‍ക്കുയിര്‍ന്ന ഭൂമിയോ, പാവം തന്മക്കളെയോര്‍ത്തു കേഴും ജരിതയായ്‌””. “ഭൂമിക്കൊരു ചരമഗീതം” എന്ന കവിത “ശാര്‍ങ്ഗക പക്ഷികള്‍” എന്ന കവിതയിലെത്തുമ്പോള്‍ പക്ഷി മാതൃബിംബമായിമാറുന്നതു കാണാം. “ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക എന്നുകൂടി കവി പറ യുന്നുണ്ട്‌. പ്രകൃതിയുമായി ഇഴ ചേരാനുള്ള മോഹം ലക്ഷ്യത്തിലെത്താന്‍ ഇനിയെത്ര ദുരമുണ്ടെന്നറിയാത്ത ഉത്കണ്ഠ “ശാര്‍ങ്ഗക പക്ഷി'കളില്‍ കാണാം. 136 4.6. സ്ത്രീത്വം പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അപമാനത്തിനും പീഡനത്തിനും ആഖ്യാന രൂപം നല്‍കിയിരിക്കുന്നതാണ്‌ “സ്വയംവരം” എന്ന കവിത. ഈ കവിതയില്‍ പീഡിതയാകുന്ന സ്ത്രീയും നാശം സംഭവിക്കുന്ന ഭൂമിയും ഒരു രൂപമായി മാറുന്നു. സ്വയംവരത്തിന്റെ രചനാപശ്ചാത്തലത്തെ പറ്റി ആമുഖത്തില്‍ കവി ഇങ്ങനെ പറയുന്നു. “മഹാഭാരതം ഉദ്യോഗപര്‍വൃത്തില്‍ വ്യാസന്‍ ഗാലവന്റെ കഥ പറയു ന്നു. വിശ്വാമിത്രന്റെ പ്രിയശിഷ്യനായ ഗാലവന്റെ കഥ. എന്നാല്‍ “കുസുമേ കുസുമോൽല്‍പത്തി” എന്നപോലെ ആ കഥയില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന മറ്റൊരു കഥയുണ്ട്‌ - മാധവിയുടെ: യയാതിയുടെ മകളായ മാധവിയുടെ ആ കഥയാണ്‌ ഇവിടെ പറയുന്നത്‌. വ്യാസന്റെ വരികള്‍ക്കിടയിലെ മന ത്തിന്റെ ഇതള്‍ വിടര്‍ത്തി ചിലതു കണ്ടെത്തുവാനുള്ള ശ്രമമാണ്‌ കവി നടത്തുന്നത്‌. സ്വയംവരം എന്ന കവിതയെ പതിനൊന്ന്‌ ഭാഗങ്ങളായാണ്‌ അവതരി പ്പിക്കുന്നത്‌. “തിരുവാഴ്ത്ത്‌ എന്ന ഖണ്ഡത്തില്‍ സ്ത്രീ സങ്കല്‍പ്പത്തിലെ വൈരുദ്ധ്യം പ്രകടമാണ്‌. “ഭാരതം പുജിച്ചുവഞ്ചിച്ച്‌ നിന്ദിച്ചൊ- രായിരം നാരിമാര്‍ക്കെന്‍ തിരുവാഴ്ത്തുക്കള്‍””. സ്ത്രീയെ പൂജിക്കുകയും വഞ്ചിക്കുകയും നിന്ദിക്കുകയും ചെയ്തത്‌ ഈ ഭാരതത്തില്‍ തന്നെയാണ്‌. പീഡകള്‍ ഏറ്റുവാങ്ങുന്ന സ്ത്രീയെ വാഴ്ത്തുകയാണ്‌ കവി ഇവിടെ ചെയ്യുന്നത്‌. കാമാസക്തി തീര്‍ക്കുന്നതി നായി പുരുഷന്‍ സ്ത്രീയെ ഉപയോഗിച്ചു. ഓരോ രാജാവും തന്റെ ഭര്‍ത്താ 137 വല്ല എന്നു വ്യാസന്റെ മാധവിയില്‍ നിന്നും വൃത്ൃയസ്തമായി ഇവിടെ മാധവി ചിന്തിക്കുന്നു. സ്വന്തം അസ്തിത്വത്തെ അടിയറവു പറയാന്‍ അവള്‍ തയ്യാറല്ല. കുടുംബബന്ധങ്ങളില്‍ പുരുഷനു കൈവന്ന അധികാരം തന്നെ സ്ത്രീയെ മഹത്വവല്‍ക്കരിക്കുന്നതിലേക്കു നയിക്കുന്നുണ്ട്‌. ഇത്‌ പുരുഷന്റെ തന്നെ പാപമോചനത്തിനുള്ള യുക്തിയായി കാണാം. തിരുവാഴ്ത്തോടുകൂടിയാണ്‌ സ്വയംവരം തുടങ്ങുന്നത്‌. ദ്രാവിഡ സംസ്കൃതിയുടെ താളം ഉള്‍ക്കൊണ്ടുകൊണ്ട്‌ “ആദിയിലാരെ ഞാന്‍ വാഴ്ത്തട്ടെ എന്ന പ്രഖ്യാപിച്ച്‌ ഇതിഹാസത്തില്‍ നിന്ന്‌ വൃത്ൃയസ്തമായ ഒരു സ്വരം കേള്‍പ്പിക്കുന്നു. സുരൃചന്ദ്രതാരങ്ങളെ വണങ്ങി ഖാലവനെ അവതരിപ്പിച്ചുകൊണ്ട്‌ ഈ ഖണ്ഡം അവസാനിക്കുന്നു. പൂര്‍വ്വകാണ്ഡ ത്തില്‍ തനിക്ക്‌ താങ്ങാനാവാത്ത ഗുരുദക്ഷിണ നല്‍കാന്‍ എന്തു വഴി എന്നാലോചിച്ച്‌ വിശ്വമിത്രാശ്രമം വിട്ടിറങ്ങുന്ന ഗാലവനെ അവതരിപ്പിക്കു ന്നു. യയാതി മഹാരാജാവിന്റെ അടുത്തെത്തുന്ന ്രതിഷ്ഠാനകാണ്ഡ മാണ്‌ അടുത്തത്‌. അച്ഛന്റെ ആജ്ഞ ശിരസ്സാ വഹിച്ചു ഗാലവന്റെ കുടെ കൊട്ടാരം വിട്ട ഇറങ്ങുന്നു മാധവി. അഞ്ചാം ഭാഗമായ അയോധ്യപ്രവേശക കാണ്ഡത്തിലെത്തുമ്പോഴേക്കും മാധവിക്ക്‌ സ്വന്തം ഗൃഹത്തില്‍ നിന്ന്‌ പറിച്ചു നട്ട പ്രതീതി ഉണ്ടാകുന്നു. “പാകമായാല്‍ വപിരിച്ചുനടുന്ന തൈകളെപ്പോലെയീ പെണ്‍കിടാങ്ങള്‍” എന്ന ചിന്ത അവളുടെ മനസ്സില്‍ ഉടലെടുക്കുന്നു. നിതൃകന്യകയായിരിക്കട്ടെ എന്ന ഗാലവനില്‍ നിന്ന്‌ അവള്‍ വരം വാങ്ങി. പ്രകൃതിയുടെ നിതൃകനൃകാഭാവത്തിന്‌ സമ മാണിത്‌. പാപങ്ങള്‍ തീര്‍ക്കാന്‍ ഗംഗയില്‍ നീരാടുന്ന മാധവിയെ കാശീകാണ്ഡത്തില്‍ കാണാം. സ്വത്വത്തെ അടിയറവു വെക്കുന്ന മാധവി വിപ്രവാസകാണ്ഡത്തിലും ഭോജപുരികാണ്ഡത്തിലും പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ആശ്രമകാണ്ഡത്തില്‍ അവള്‍ പ്രകൃതിയോടിണങ്ങുന്നു. ഉത്തരാ 138 യണ കാണ്ഡത്തില്‍ ഗാലവന്‍ മാധവിയെ യയാതിക്ക്‌ തിരികെ നല്‍കു ന്നു. ഭാരത സംസ്കാരത്തിന്റെ ഗുരുശിഷ്യബന്ധത്തിലും കൊട്ടാരക്കെ ട്ടിലും നടമാടിയിരുന്ന കാമത്തിന്റെയും സ്വാര്‍ത്ഥതയുടെയും അംശങ്ങള്‍ തുറന്നുകാട്ടുന്നു സ്വയംവരം എന്ന കവിത. പതിനൊന്നാമത്തേതായ സ്വയംവരകാണ്ഡത്തിലെത്തുമ്പോള്‍ മാധവി സദസ്സിനെ നടുക്കിക്കൊണ്ട്‌ കനൃകയല്ലാത്ത ഈ പെണ്ണിനെ വേളി ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്നു ഉറക്കെ മാധവി കാമുകന്മാരായി എത്തിയവരോട്‌ ചോദിക്കുന്നു. നാലു പെറ്റവളും മൂന്നു രാജാക്കന്മാര്‍, ഒരു മാമുനി ഇവര്‍ക്കൊപ്പം ശയിച്ചവളു മായ മാധവി വരണമാല്യം ദുരെ എറിഞ്ഞ്‌ വനത്തിലേക്ക്‌ നടന്നകലുന്നു. ഗൃഹസ്ഥാശ്രമ ജീവിതത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി കാടിനെ വരിക്കുന്ന മാധവിക്ക്‌ അന്നത്തെ ജീവിതരീതിയോട്‌ പ്രതിഷേധം തോന്നിയിരിക്കാം. എല്ലാവരേയും ക്ഷണിച്ചുവരുത്തിയ സദസ്സില്‍ നിന്നാണ്‌ മാധവിയുടെ വന ത്തിലേക്കുള്ള പുറപ്പാട്‌. ഇത്‌ അധീശത്വത്തിനെതിരെയുള്ള കലാപമാണ്‌. ഒപ്പം ര്രകൃതിയിലേക്കുള്ള മടക്കയാത്രയും. പുരുഷന്‍ സംസ്കാരത്തെ നിയന്ത്രിക്കുന്നത്‌ ഗ്രകൃതിയേയും സ്ത്രീയേയും ആശ്രിതരായി നിലനിര്‍ത്തിക്കൊണ്ടാണ്‌. "New Women, New Earth" എന്ന ഗ്രന്ഥത്തില്‍ റോസ്മേരി സ്ത്രീക്കു സംഭവിച്ച പതന തെൌെക്കുറിച്ച്‌ പറയുന്നുണ്ട്‌. 1. അമ്മയുടെ പതനം. ഇത്‌ ചരിത്രത്തിലും സാമ്പത്തിക സ്വാതന്ത്ര്യ ത്തിലും സ്ത്രീക്ക്‌ സംഭവിച്ച മാറ്റിനിര്‍ത്തലിന്റെ അനുഭവമാണ്‌. 2. ആണ്‍ കോയ്മയിലെ മതങ്ങളിലും സ്ത്രീക്കു സംഭവിച്ച നിരാകരണം. 3. അമ്മയുടെ ഉദാത്തവത്ക്കരണം. 139 ഒ.എന്‍.വി.യുടെ സ്ത്രീകഥാപാത്രങ്ങള്‍ സ്വതന്ത്ര കഥാപാത്രങ്ങളാ ണ്‌. പുരുഷന്‍ തീര്‍ത്ത തടവറയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട സ്ത്രീയുടെ അടിമത്തത്തിനെതിരെ തുലിക ചലിപ്പിക്കുന്ന കവി. “പിതാരക്ഷതി കനമാരേ; ഭര്‍ത്താരക്ഷതി യാവനേ പുത്രോരക്ഷതി വാര്‍ദ്ധക്യ; നസ്ത്രീസ്വാതന്ത്ര്യമര്‍ഹതി””. എന്ന മനുസ്മൃതിയെ വാക്യത്തെ പൊളിച്ചെഴുതുന്നു. “യത്ര നാര്യസ്തു പൂജ്യന്തേ” എന്ന പുഴക്ചൊല്ലോടെ വഞ്ചിക്കപ്പെട്ട ഭാരതീയ സ്ത്രീത്വത്തിനാണ്‌ കവി സ്വയംവരം സമര്‍പ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ സ്വയംവരം സ്വ്വതന്ത്രകാവ്യമാകുന്നത്‌. ആര്‍ഷഭാരതസംസ്ക്കാരം ഉള്‍ക്കൊളളുന്ന ഇരുണ്ട വശങ്ങളെ ഗുരുശിഷ്യബന്ധത്തെ, ജീര്‍ണ്ണതയുടെ അടിമത്തത്തിന്റെ വശങ്ങളെ “സ്വയംവര ത്തിലൂടെ കവി അവതരിപ്പിക്കുന്നു. ഭൂമി, വെളിച്ചം, നക്ഷത്രം, സുര്യന്‍, നദി, പര്‍വൃതം, കുളിര്‍ക്കാറ്റ്‌, തീക്കനല്‍, പൂവ്‌, വിത്ത്‌, വ്യക്ഷം, കടല്‍ എന്നിങ്ങനെയുള്ള വാക്കുകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട്‌ പ്രകൃതിയോടുള്ള മമതയെ ഒ.എന്‍.വി.വെളിവാ ക്കുന്നു. ഒ.എന്‍.വി.കവിതകളില്‍ പ്രകൃതിയോടുള്ള മമത ആത്മീയാന്തരീ ക്ഷമായി കടന്നുവരുന്നുണ്ട്‌. ഈ ആത്മീയത ദൈവീകതലത്തോളം ഉയരു ന്നത്‌ നേരിനെത്തേടിയുള്ള, സമൂഹം തച്ചുടച്ച്‌ പുത്തനായി വാര്‍ത്തെടു ക്കാനുള്ള കവിയുടെ ആവേശം കൊണ്ടാണ്‌. ഈ മാനവികതാബോധം ഭൂമിയെന്ന മാതാവിനെ ആശ്രയിച്ചുള്ളതാണ്‌. “ഭൂമി തന്നുപ്പു നുകര്‍ന്നു നീ പൈതലേ! ഭൂമിതന്നുപ്പായ്‌ വളരുകെന്നിങ്ങനെ”. 140 എന്ന വാക്കുകള്‍ ഭൂമിയില്‍ നിറഞ്ഞു നില്‍ക്കുന്ന സത്ത ഉപ്പാ ണെന്ന യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തുന്നതാണ്‌. തുടര്‍ന്ന്‌ ഉപ്പ്‌ എന്ന കവിതയില്‍ മാതൃസംസ്കാരത്തിന്റെ ആഴങ്ങള്‍ തേടുന്ന കവി, കുഞ്ഞി യില്‍ ഉപ്പുതരി വീണലിയുന്നതുപോലെ മുത്തശ്ശിയും മറഞ്ഞുപോകും എന്ന യാഥാര്‍ത്ഥ്യം തിരിച്ചു നല്‍കുകയാണ്‌. ്രകൃതിയുടെയും സ്ത്രീയുടെയും ചൂഷണം സമുഹത്തിന്റെ നാശ മാകുന്നു. കാര്‍ഷികവൃത്തി ഉണ്ടാക്കിയെടുത്ത പാരമ്പര്യം നഷ്ടപ്പെട്ടു പോയതുകൊണ്ട്‌ പ്രകൃതിയിലെ ജൈവപരമായ പരസ്പര ബന്ധം ഇല്ലാ താകുന്ന പ്രകൃതിയിലെ ജീവജാലങ്ങള്‍ തുല്യരാണ്‌. മനുഷ്യന്റെ ചെയ്തി കള്‍ അവയില്‍ ജീവസന്ധാരണത്തിന്‌ വിഘ്‌നം വരുത്തുന്നു. നിലനില്‍പ്പിനായി സ്വന്തം അസ്തിത്വം പണയപ്പെടുത്താതെ സ്വന്തം സ്വത്വത്തെ ഉയര്‍ത്തിക്കാട്ടുന്നവരാണ്‌ കവിതകളിലെ സ്ത്രീ കഥാപാത്ര ങ്ങള്‍. കാലങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല അവയുടെ ദൂഷ്യങ്ങളും നന്മ കളും പുതിയ കാലത്തിലേക്ക്‌ ആനയിക്കാന്‍ ശ്രമിക്കുകയാണ്‌ ഒ.എന്‍.വി. ചെയ്യുന്നത്‌. സ്ത്രീക്കും പ്രകൃതിക്കും നീതി ഉറപ്പാക്കുക എന്നത്‌ ഒരു ലക്ഷ്യമായി ഒ.എന്‍.വി.കവിതകളില്‍ ആവര്‍ത്തിക്കുന്നു. പ്രകൃതിയോടും സ്ത്രീയോടും ആത്മീയമായ മനോഭാവം കാഴ്ച്ചവെക്കുന്ന കവി മാനവിക തയില്‍ അധിഷഠിതമായ മറ്റൊരു ദര്‍ശനം ഒപ്പം തന്നെ ആവിഷക്കരിക്കു ന്നുണ്ട്‌. ഒ.എന്‍.വി.കവിത ആവിഷിക്കരിക്കുന്ന സ്ത്രീ പ്രകൃതി സങ്കല്പ ങ്ങളെ ഇങ്ങനെ അപഗ്രഥിച്ചു കാണിക്കാം. ൦ മകള്‍, കാമുകി, ഭാര്യ, മാതാവ്‌, മുത്തശ്ശി എന്നിങ്ങനെ മനുഷ്യജീവി തത്തിന്റെ വിവിധ ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ 141 ൦ ദുമിയെ അഭയകാരിണിയായി മാതൃദേവതയായി വാത്സല്യത്തോടെ എന്തും ചുരത്തിത്തരുന്നവളായി കാണുന്ന മാനവികതാ സങ്കല്പം. ൦ സ്ത്രീ, ഭൂമി എന്നിവക്ക്‌ അഭേദം കല്പിച്ച്‌ നിരൂപണം ചെയ്യുന്ന ആശയതലം. ൦ ചൂഷണം ചെയ്യപ്പെടുന്ന അധികാരത്തിന്റെ കോമ്പല്ലുകള്‍ ആഴ്ത്തി യിറക്കുന്ന സ്ത്രൈണസത്ത ഭുമിയിലും സ്ത്രീയിലും ദര്‍ശിക്കുന്ന മനോഭാവം. ൦ അമിതമായ ചൂഷണം സൃഷടിക്കുന്ന പ്രപഞ്ചത്തിന്റെ നിലനില്‍പ്പി നെക്കുറിച്ചുളള ആധികള്‍ ഇവയെല്ലാം ഒ.എന്‍.വി.കവിതകളുടെ അടിസ്ഥാന ധാരയായി വര്‍ത്തിക്കുന്നു. കുറിപ്പുകള്‍ 1. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍ വാള്യം 2, പുറം 1633-1634. 2. ലീലാവതി; എം, ‘നവകാന്തം, പുറം 190. 3. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍ വാള്യം 2”, പുറം 1559. 4. സോമന്‍;പി, “ഒരു ഭൂമി ഒരു ആകാശം, ഒരു സുര്യന്‍”, പുറം.14. 5. ആര്‍.ബി.രാജലക്ഷമി; കെ.ബി.ശെല്‍വമണി (എഡിറ്റര്‍) “ഒ.എന്‍.വി. പഠനം, സംഭാഷണം, ഓര്‍മ്മ്‌, പുറം.157. 6. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം 41 7. രാജശേഖരന്‍:എസ്‌ (എഡി) “ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം. പുറം.25. 8. സിമോങ്‌ ദ ബാുവ്വേ, “സ്ത്രീസ്വഭാവം', പുറം.143 - 144. 142 9, ലീലാവതി; എം, രാജശേഖരന്‍; എസ്‌ (എഡി) “ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം', പുറം.202. 10. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 7, പുറം 107. 11. നാരായണന്‍ നമ്പൂതിരിപ്പാട്‌, ഒ.എം.സി, “ഴൂഗ്വേദം ഭാഷാഭാഷൃം, വാള്യം 2, പുറം.13. 12. ബാലകൃഷ്ണന്‍; വെങ്ങാന്നൂര്‍, (വിവ) “അഥര്‍വവേദം XI1-1” പുറം. 385. 13. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം 378. 14. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം 379. 15 ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം 594. 16. രാമകൃഷ്ണന്‍; എം.കെ, വേണുഗോപാല്‍; കെ.എം. “സ്ത്രീവിമോചനം, ചരിത്രം, സിദ്ധാന്തം, ഗപയോഗം', പുറം.40. 17. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 17, പുറം 371. 18. ഭാസ്ക്കരന്‍ നായര്‍; കെ. “ഉപനിഷദ്‌ ദീപ്തി”, പുറം. 116 - 118. 19. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം 376. 20. 7 പുറം.377. 21. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം 1, പുറം.381. 22. 7 പുറം.381. 23. 7 പുറം.395. 24. 7 പുറം.515. 25. 7 പുറം.291. 26. 7 പുറം.1129. 27. 7 പുറം.371-372. 143 28. ° പുറം.458. 29. 7 പുറം.920. 30. 7 പുറം.371-372. 31. ഗോപിനാഥന്‍നായര്‍, “മനുസ്മൃതി”, പുറം.359. 32. ഒ.എന്‍.വി, “ഒ.എന്‍.വി.യുടെ കവിതകള്‍, വാള്യം ൬, പുറം 41. 144 അധ്യായം 5 സുഗതകുമാരിയുടെ കവിതകളിലെ പരിസ്ഥിതി, സ്ത്രീവീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ കിളിര്‍ത്തു പൊങ്ങിയ സാമന്തരിക ്രസ്ഥാനം ഏറെക്കുറെ ക്ഷയിച്ചു കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ്‌ സുഗതകുമാരി കവിത എഴുതിത്തുടങ്ങുന്നത്‌. ചങ്ങമ്പുഴ്രപസ്ഥാനത്തേയും അതിന്റെ അനുരണനങ്ങളെയും നിശ്ശബ്ദമാക്കിക്കൊണ്ട്‌ കാല്‍പ്പനികതയുടെ പിൻനിലാവ്‌ കഴിഞ്ഞതോടെ വേറൊരു ഗ്പസ്ഥാനത്തിന്റെ സുര്യോദയത്തി നായി വഴി മാറി. ജി.ശങ്കരക്കുറുപ്പും, വൈലോപ്പിള്ളിയും, പി.കുഞ്ഞിരാമന്‍ നായരും, ബാലാമണിയമ്മയും ഇടശ്ശേരിയും എന്‍.വി.യും ഉള്‍പ്പെട്ട ഒരു തലമുറ ചങ്ങമ്പുഴ കവിതയോട്‌ കലഹിച്ചും കലഹിക്കാതെയും ലക്ഷ്യം നേടികൊണ്ട്‌ നിലയുറപ്പിച്ചു. ഈയൊരു ഭാവുകത്വപരിസരത്തിലാണ്‌ സുഗതകുമാരി സാഹിത്യരംഗത്തു കടന്നുവരുന്നത്‌. ചങ്ങമ്പുഴക്ക്‌ ശേഷം അപചയപ്പെട്ടുതുടങ്ങിയ കാല്‍പ്പനിക കവിതയ്ക്ക്‌ നവോന്മേഷം പകരുന്ന കവിതകളായിരുന്നു സുഗതകുമാരിയുടെ ആദ്യകാല കവിതകള്‍ എന്നും ഇത്‌ കാല്പനിക സ്ത്രൈണതയ്ക്ക്‌ വഴി മാറുന്നില്ലെന്നും സച്ചിദാനന്ദന്‍ കണ്ടെത്തുന്നു. “സുഗതയുടെ പ്രതിഭയും ഒരു മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. തികഞ്ഞ വ്യക്തിത്വവും ദുഃഖത്തെ അംഗീകരിക്കുന്ന ഓജുഃപൂര്‍ണ്ഠമായ ജീവിതവീക്ഷണവുമുള്ള ആ കവിതകളില്‍ ചങ്ങമ്പുഴ യുടെ സ്ത്രൈണമായ കീഴടങ്ങലിനെ അതിജീവിച്ച ഒരു കവിയെ കാണാം. ജിയും മറ്റും ്രതിനിധാനം ചെയ്യുന്ന മുഖ്യധാരാ കാവ്യ പാരമ്പര്യത്തിലാ യിരുന്നു അവരുടെ കവിതകള്‍”. കവിയും കലാകാരനുമായ വ്യക്തി അയാളുടെ സാമൂഹിക ജീവിതത്തിലെ നിലപാടുകളോട്‌ അകന്നു നില്‍ക്കുന്നു. അവരുടെ വ്യക്തിജീവിതത്തെ നിര്‍ദ്ധാരണം ചെയ്യേണ്ടിവരുമ്പോള്‍ ഇത്‌ കാണാന്‍ 145 കഴിയും. ചിലര്‍ക്കാകട്ടെ തങ്ങളുടെ സാമൂഹികമായ നിലപാടുകളെ ശക്തമായി ആവിഷ്ക്കരിക്കാനുള്ള ഉപാധിയാണ്‌ കവിത. ഈ രണ്ടു സമീപനങ്ങളില്‍ നിന്നും ഭിന്നമായി സാമൂഹികമായ കര്‍മ്മമണ്ഡല ത്തേയും കാവ്ൃയരചനയേയും വേര്‍തിരിക്കാന്‍ ആവുന്ന വിധം ഒന്നാക്കി നിലനിര്‍ത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്‌. സുഗതകുമാരിയുടെ എഴുത്തു തന്നെയാണ്‌ അവരുടെ കര്‍മ്മമണ്ഡലം. അല്ലെങ്കില്‍ അവരുടെ പ്രകൃതി ബോധത്തെയും കാവൃദര്‍ശനത്തെയും വേര്‍തിരിക്കാന്‍ ആവുകയില്ല. അവരുടെ ഭൌതികവും ആത്മീയവുമായ ഈ രണ്ടു പ്രക്രിയകള്‍ക്കും പാരസ്പര്യം മാത്രമല്ല ഏകത്വം കൂടി ദര്‍ശിക്കാനാകും. ഇതാണ്‌ സുഗതകുമാരിയെ മറ്റു കവികളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം. സ്ത്രീവിമോചനത്തിലൂടെ മാത്രമേ മനുഷ്യവര്‍ഗ്ഗ വിമോചനം സാധ്യമാകു എന്ന്‌ സുഗതകുമാരി കവിതകളിലൂടെ വാദിച്ചു. സ്ത്രീത്വം നേരിടുന്ന സമകാലിക പ്രശ്നങ്ങളോട്‌ ജൈവപരമായ സവിശേഷ ഭാവത്തോടെ സ്ത്രീയെന്ന നിലയില്‍ സുഗതകുമാരി പ്രതികരിക്കുന്നുണ്ട്‌. പ്രകൃതിക്കും സ്ത്രീക്കും നാശം വരുത്തുന്ന വിരുദ്ധ സമീപനങ്ങളെ വാശിയോടുകൂടി എതിര്‍ക്കുന്ന നിലപാടാണ്‌ അവര്‍ സ്വീകരിച്ചു കാണുന്നത്‌. സ്ത്രീയും പ്രകൃതിയും എപ്രകാരമാണ്‌ സുഗതകുമാരി കവിതകളില്‍ ഇടം നേടുന്നതെന്ന്‌ പഠിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. 5.1. പ്ീകൃതി കേന്ഭ്രിതം പ്രകൃതി സംരക്ഷണം മനുഷ്യന്റെ സാമൂഹികവും നൈതികവുമായ കടമയാണ്‌. പ്രകൃതി കനിഞ്ഞു നല്‍കിയ വ്ൃക്ഷക്കുട്ടങ്ങളും, അവയോട്‌ അനുബന്ധിച്ച്‌ വളര്‍ന്നു വന്ന ദേവതാ സങ്കല്‍പ്പവും പുരോഗമനപരമായ 146 ചിന്തകള്‍ ലയിച്ചുപോയി. പരിസ്ഥിതി ചിന്ത സൈലന്റ്വാലി സംരക്ഷണ ത്തിലേക്കും വനപുനരുജ്ജീവനത്തിലേക്കും നയിച്ചു. ആദ്യകാലത്തു സുഗതകുമാരി എഴുതിയ കവിതകളില്‍ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും സമ്യക രൂപത്തെ ദര്‍ശിക്കാം. ആയിരത്തിതൊള്ളാ യിരത്തി അറുപത്തി ഒന്നു മുതലുള്ള കവിതകളില്‍ “മുത്തുച്ചിപ്പി? എന്ന സമാഹാരം മുതല്‍ക്കു തന്നെ പാരിസ്ഥിതിക വീക്ഷണം ഉണ്ട്‌. സര്‍വ്വ ചരാചരങ്ങളെയും ജീവന്റെ പ്രകൃതിയുടെ ഭാഗമായി കാണുന്ന മുത്തുച്ചിപ്പിയില്‍ സ്വന്തം രൂപത്തെ അന്വേഷിക്കുന്നു കവയത്രി. “അരികില്‍ ചോരഞരമ്പുകള്‍ പിണയും വിളറി മിനുത്തൊരു തോടും മഞ്ഞിന്‍ നിറവും കരളില്‍ ചെറിയൊരു മാംസ- ത്തരിയും മാ്രമതാണെന്‍ രൂപം”. വിളറി മിനുത്ത തോടും മാംസത്തരിയും പ്രകൃതിയില്‍ ജീവന്റെ നിലനില്‍പ്പിനെ കുറിക്കുന്നു. വിളറുക എന്നത്‌ ജൈവികതയുടെ ഏറ്റക്കുറച്ചിലാണ്‌. മാംസത്തരി മനുഷ്യരുപവും. പ്രകൃതിയില്‍ മനുഷ്യന്റെ ആയുസ്സ്‌ കുറഞ്ഞു വരുന്നു. പ്രകൃതിയ്ക്കും നാശം സംഭവിക്കുന്നു. എന്നാല്‍ മനുഷ്യന്‍ ഒന്നിനെയും വെറുതെ വിടുന്നില്ല. പ്രകൃതിയുടെ ബാഹ്യ വസ്തുക്കളില്‍ അഭയം തേടി അവയെ ഇനറ്റികുടിക്കുന്ന മനുഷ്യന്റെ ശര്യം കടലിന്റെ അടിത്തട്ടിലേക്കും വ്യാപിപ്പിക്കുന്നു. കവി തന്നെ സ്വന്തം രൂപത്തിലുടെ സ്ഥുലാവിഷ്ക്കാരത്തിലേക്ക്‌ വരികയാണ്‌ ഓരോ കവിതയിലും. ഞാന്‍/അപരന്‍ എന്ന ദ്വന്്വത്തെ എതിര്‍ക്കുകയാണ്‌ ഇതിലുടെ ചെയ്യുന്നത്‌. സ്വന്തം രൂപമല്ല അപരന്‍ നിശ്ചയിക്കുന്ന വഴിക്കു നീങ്ങുന്ന ്രത്ൃയയശാസ്ത്രങ്ങളാണ്‌ ഇവിടെ നിലനില്‍ക്കുന്നതെന്ന്‌ കവി 147 തിരിച്ചറിയുന്നുണ്ട്‌. ചില നിര്‍ണ്ണയങ്ങളിലൂടെയല്ല മനുഷ്യബന്ധം വളരുന്ന തെന്നും ഒഴുക്കുളള രീതിയാണാവശ്യമെന്നും ആദ്യകാല കവിതകള്‍ അടിവരയിടുന്നു. കടലും അനുബന്ധവസ്തുക്കളും നിരന്തരം കവിതയില്‍ ്രത്യക്ഷപ്പെടുന്നു. നിര്‍മ്മിച്ചെടുക്കുന്ന എല്ലാ നിയമങ്ങളും സന്തുലിതാവസ്ഥ ലക്ഷ്യം വച്ചുകൊണ്ടുളളതാണ്‌. മനുഷ്യന്‍ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പ്രകൃതിയെ ഉപയോഗിക്കുന്നു. അതിനായി നിയമങ്ങള്‍ സൃഷ്ടിക്കുന്നു. മഴയും വെയിലും വെളളവും ഒക്കെ കൂടിച്ചേര്‍ന്ന പ്രകൃതി പ്രതിഭാസങ്ങള്‍ മനുഷ്യമനസ്സില്‍ ഉണര്‍ത്തുന്ന വികാരങ്ങളാണ്‌ “മഴ പെയ്യുന്നു തുള്ളിമുറിയാതിടറാതെ” എന്നും മഴയും കൊടുങ്കാറ്റും മാമരച്ചാര്‍ത്തില്‍ നൃത്തഛവിയും, “മിന്നല്‍പ്പിണരില്‍ മദാലസനര്‍ത്തനവും” പ്രകൃതിയോട്‌ താദാത്മ്യം (പാപിക്കുന്ന കവിക്കു മാര്രമേ വര്‍ണ്ണിക്കാന്‍ കഴിയൂ. ്രകൃതി കേന്ദ്രീകരിച്ചുകൊണ്ടുളള പരിസ്ഥിതി വീക്ഷണം “സ്വപ്നഭൂമി” എന്ന കവിതയുടെ അവതരണത്തിലൂടെ കവി സാക്ഷാത്കരിക്കുന്നുണ്ട. ഈ ഭൂമി കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞതാണ്‌. “ഇര്രപഞ്ചമൊരോണപ്പു - ക്കളമായ്‌, സപ്തവര്‍ണ്ണമാ - യുത്സവം പോല്‍ സുഖാഹ്ലാദ - പ്രണയം പോല്‍, വിളങ്ങവേ”. 148 മനസ്സിനെ ആനന്ദിപ്പിക്കുന്ന ഗ്രകൃതി ദൃശ്യങ്ങള്‍ പെട്ടെന്നു ഇല്ലാതായി പോകുന്ന ഗ്രതീതി. “പാഴ്‌ വാക്കില്‍ നാരിലായി ദൃശ്യങ്ങള്‍ പോകുന്നു” എന്നാണ്‌ കവി പറയുന്നത്‌. പ്രകൃതിയുടെ നിത്യസനന്ദര്യ ത്തില്‍ അലിഞ്ഞുപോയ കവി മരത്തിനു സ്തുതിഗീതം പാടുന്നു. വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ വരശള്‍ച്ചയായും കാലവര്‍ഷ പിഴയായും മനുഷ്യനില്‍ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്‌ “മരത്തിനുസ്തുതി” എന്ന കവിതയുടെ രചന. ഭുമിയുടെ സംരക്ഷകനായി വൃക്ഷം നിലകൊള്ളുന്നു. പഠരാണിക കാലത്തെ വ്യക്ഷസങ്കല്‍പ്പത്തിന്റെ പുനരുജ്ജിവനമാണിത്‌ അഥര്‍വ്വ വേദത്തിലെ “യത്തേ ഭൂമി വിഖനാമി ക്ഷിപ്രം തദപി രോഹതു മാതേമര്‍മ്മ വിമുഗ്വരി മാതേ ഹൃദയമര്‍പിതം'. എന്ന ശ്ലോകത്തിന്റെ അര്‍ത്ഥമായ ഈ ഭൂമിയില്‍ നിന്നെന്തെടുക്കുന്നുവോ അതു ഭൂമിയില്‍ തന്നെ മുളച്ചുവളരട്ടെ എന്ന്‌ സമ്പുഷ്ടമായി അവതരിപ്പിക്കുന്നു ഈ കവിതയില്‍. വൃക്ഷാരാധന, വൃക്ഷത്തെ തൊഴല്‍ അതു മതാചാരപ്രകാരമുള്ള ഒരു വിശ്വാസമായിരുന്നു. ആ വിശ്വാസം പുനര്‍ജ്ജനിപ്പിക്കുന്ന കാഴ്ച ഈ കവിതയിലുണ്ട്‌. “മഴയായ്‌, കുളിരായി പ്പശിയാറ്റും പഴമായി ത്തുയിരിന്നു മരുന്നായി പ്പണിക്കരുത്തായ്‌ .... 149 അങ്ങനെ കേശാദിപാദസ്തുതിയായി കവിത മാറുന്നു. മരത്തിന്റെ “തിരുമുടിക്കിത തൊഴുന്നേന്‍”, തൃക്കരങ്ങള്‍ക്കായിതാ തൊഴുന്നേന്‍ എന്നിങ്ങനെ തൊഴുകൈയ്യുമായി നില്‍ക്കുന്ന ഒരു ജനസമൂഹത്തിന്റെ വ്യാകുലതകള്‍ കൂടി വരച്ചിടുന്നുണ്ട്‌ കവി. ഒപ്പം അഗ്നി പാറുന്ന കണ്‍കളാലെങ്ങളെ നോക്കുന്ന കാലം വിദൂരത്തല്ല എന്നു കവി കാണുന്നുമുണ്ട്‌. എല്ലാ ജനങ്ങളിലേക്കും വൃക്ഷാരാധന മഹത്വം എത്തിക്കുന്ന തോടൊപ്പം ജീവജാലത്തിന്റെ പ്രാധാനൃത്െക്കുറിച്ച്‌ പ്രതിപാദിക്കുന്ന കൃതിയാണ്‌ “തൈംസ്‌ നദിയോട്‌. ഇനിയും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സമയമുണ്ടെന്നു കവയത്രി ചിന്തിക്കുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിച്ച വികസന നയങ്ങളാല്‍ മലിനമാക്കപ്പെട്ട തെസ്‌ നദിയുടെ പുനരുജ്ജീവനത്തിന്റെ കഥയാണ്‌ ഇത്‌. മഴയും മഞ്ഞും സമൃദ്ധമായി പെയ്യുന്ന ഹിമാലയപര്‍വൃതം അതില്‍ ഈശ്വരസാന്നിധ്യം ഈശ്വരചൈതന്യം അതു പ്രകൃതിയുടെ മഹത്വമായി കവി കാണുന്നു. “നീയറിയും ഹിമപര്‍വൃതപുത്രിയെ ദേവിയാം ഗംഗയെ, ഞങ്ങള്‍ തന്നമ്മയെ”. പ്രകൃതിയെ ഈശ്വരനായിക്കാണുന്ന ചരിത്രാവബോധം നിശബ്ദയാം കാട്‌ വന്യമായ പ്രകൃതിയുടെ നാശത്തിനെക്കുറിക്കുന്നു. സൈലന്റ്വാലി വനസംരക്ഷണത്തിനു വേണ്ടി സുഗതകുമാരി നടത്തിയ പ്രയത്നങ്ങള്‍ പരിസ്ഥിതിയെ അതിരറ്റു സ്നേഹിക്കുന്ന പ്രകൃതിസ്നേഹിയുടെ ചിന്തകളുടെ ഫലമാണ്‌. സൈലന്റ്വാലി പോലൊരു പ്രദേശത്ത്‌ പ്രകൃതിക്ക്‌ സംഭവിക്കുന്ന നാശത്തിന്‌ ഏറെ വില കൊടുക്കേണ്ടി 150 വരുമ്പോള്‍ പ്രകൃതി സന്തുലിതാവസ്ഥ താളം തെറ്റുന്നു. കച്ചവടവത്ക്കര ണത്തിന്റെ നിയന്രണാധീതമായ കടന്നുകയറ്റം പ്രാബല്യത്തില്‍ വരുന്നതിന്റെ സൂചനയാണിത്‌. “ശൃാമയാം നിശബ്ദകാനനമേ, നിന്നൊ യാനന്ദബാഷ്പം നിറഞ്ഞ മിഴികളാല്‍ ഞാനൊന്നുഴിഞ്ഞുകൊള്ളട്ടേ, കരംകുപ്പി ഞാനൊന്നുകണ്ടുനിന്നോട്ടേ മതിവരെ” ?' കാനനത്തിനെ മതിവരെ, കാണാനും തൊഴുകാനും ഒക്കെ ഉളള ത്വരവികസന കാലഘട്ടത്തിലും പാരമ്പര്ൃതൃഷ്ണകളെ തൃപ്തിപ്പെടുത്താ നുള്ള വെമ്പലായി മാറുന്നു. കാടിനെ അമ്മയായും പുത്രിയായും കാണുന്ന ജന്മാന്തരസ്നേഹ സനഹൃദങ്ങളുടെ കവിതയാണ്‌ സൈലന്റ്‌ വാലി എന്നത്‌. തികച്ചും പ്രകൃതിവാദപരമായ കവിതകള്‍ എന്ന്‌ പറയാവുന്ന “കുറുഞ്ഞി പൂക്കള്‍” പരിസ്ഥിതിയുടെ സന്തുലനത്തിനുവേണ്ടി നിരന്തരം തൂലിക ചലിപ്പിച്ച ഒരു കവിയെ കാട്ടുന്നു. കിഴക്കന്‍ മലകളില്‍ നീലക്കടല്‍ പോലെ കുറിഞ്ഞിപൂത്തുല്ലസിക്കുന്നതു നോക്കി നില്‍ക്കുമ്പോള്‍ മനസ്സിനെ ഉന്മത്തമാക്കുന്നു. “നിനക്കുവേണ്ടി നിന്‍ കിടാങ്ങള്‍ കാണുമാ- വസന്തമെന്നു ഞാന്‍ ജപിക്കുന്നു, പക്ഷേ മഴുവും തീയുമായ്‌, കഴുകന്‍ കണ്ണുമായ്‌ വരില്ലയോ മര്‍ത്ത്യന്‍ അവിടെയും നാളെ” 151 പ്രകൃതി സംരക്ഷണം മര്‍ത്ത്യന്റെ കൈയ്യില്‍ സുരക്ഷിതമല്ല. കിടാങ്ങളില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യനിലേക്കുള്ള ദൂരം വികസനത്തിന്റെ ്രകൃതി ധ്വംസനത്തിന്റെ നിഴല്‍പരന്നതാണ്‌. കിടാങ്ങളില്‍ നിന്നും പൂര്‍ണ്ണവളര്‍ച്ചയെത്തിയ മനുഷ്യനിലേക്കുള്ള ദുരം കാലസുചനയാണ്‌ നല്‍കുന്നത്‌. കാലസുചനകളെ പുക്കളിലുടെ ്രകടമാക്കുന്ന കവിതകളാണ്‌ കുറുഞ്ഞിപ്പുക്കള്‍, പാതിരാപൂക്കള്‍ എന്നിവ. 5.2. പൂക്കള്‍ നഷ്ടവസന്തത്തിന്റെ സ്മരണകളാണ്‌ കുറുഞ്ഞിപ്പുക്കള്‍ എന്ന കവിത ഉണര്‍ത്തുന്നത്‌. സന്തോഷത്തിന്റെയും സഭാഗ്ൃത്തിന്റെയും ്രതീകമായല്ല പുക്കള്‍ സുഗതകുമാരിക്കവിതകളില്‍ കടന്നു വരുന്നത്‌. “ഒരു പൂവ്‌ വിരിയുന്നു ഒരു കവിത ജനിക്കുന്നു. ബോധപൂര്‍വ്വമായ ഒരു ഉദ്ദേശവും പ്രത്യേകിച്ചില്ലാതെ..പൂമൊട്ടിനു വിരിഞ്ഞേ കഴിയു”. കുറുഞ്ഞിപൂക്കള്‍, പാതിരാപുക്കള്‍ എന്റീ സമാഹാരങ്ങള്‍ കവിയത്രിയില്‍ പുക്കളോടുള്ള ആഭിമുഖ്യത്തെ കാണിക്കുന്നു. ഇതു മനസ്സിലാക്കിയിട്ടായിരിക്കാം “കുറെ കുങ്കുമപൂക്കള്‍” എന്ന്‌ സ്വപ്നഭൂമി യുടെ അവതാരികയ്ക്ക്‌ ജി.ശങ്കരക്കുറുപ്പ്‌ പേരിട്ടത്‌. “കാളിയമര്‍ദ്ദനം എന്ന കവിതയില്‍ കൃഷ്ണനോട്‌ നിര്‍ത്താതെ നൃത്തം ചെയ്യാന്‍ കാളിയന്‍ ആവശ്യപ്പെടുന്നു. ആ ന്യത്തത്തില്‍ വന്‍നദി കലക്കിയിളക്കുന്ന ചുഴലികളില്‍ ചൊരിഞ്ഞ പൂവുകള്‍ ചുറ്റിത്തിരിഞ്ഞു വീണുകറങ്ങുന്നു. 152 വിരിയുന്നു താമരപ്പുവുകള്‍ നറുമണം ചൊരിയുന്നു ബകമൊന്നു കാവല്‍ നില്‍പ്പു". ്രപഞ്ചത്തെത്തന്നെ ഓണപ്പുക്കളമായി കാണുന്നു കവി. ഇര്രപഞ്ചമൊരോണപ്പു- ക്കളമായ്‌, സപ്തവര്‍ണ്ണമാ- യുത്സവം പോല്‍, സുഖാഹ്ലാദ- പ്രണയം പോല്‍, വിളങ്ങവേ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക്‌ വെളിച്ചത്തിന്റെ കണിക പതിപ്പിച്ച്‌ ഉണര്‍ത്തുന്ന കവി വിശുദ്ധമാണ്‌ പുവ്‌ എന്നു കണ്ടെത്തുന്നു. “ആ വെളിച്ചത്തിനു മുന്നില്‍ പാഴിരുള്‍ ചുഴുവോരുള്ളം പുവുപോലെ വിശുദ്ധമാ- യുണര്‍ന്നു കൊള്‍വാന്‍”. വാക്കിന്റെ പരുഷ്യത്തെ ആദ്യമായി അറിയുകയാണെന്നു വെളിപ്പെടു ത്തുന്ന കവി പൂവിനെ വര്‍ണ്ണിക്കാന്‍ വാക്കുകളിലൂടെ കഴിയില്ലെന്നു പറയുന്നു. “വാക്കുകളുടെ പാരുഷ്യത്തെ ഞാനറിയുകയാ- ണാദ്ൃമായ്‌, പൂവേ, നിന്നെ വര്‍ണ്ണിക്കാന്‍ മുതിരുമ്പോള്‍”. എന്നാല്‍ പൂവിന്റെ നശ്വരതയേയും കവി സ്വപ്നം കാണുന്നു. ആയിരം പൂക്കള്‍! ഹാകണ്ണിമയ്ക്കുമ്പോഴേ- ക്കായിരം പൂക്കളും പോയിതെന്നോ””. 153 ഇങ്ങനെ പൂവ്‌ എന്ന ബിംബത്തെപ്പറ്റി ആശയുടെയും പ്രതീക്ഷയുടെയും ദുഃഖത്തിന്റെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്നു സുഗതകുമാരി. “പഴമയും പുതുമയും സനന്ദര്യവും സയമ്ൃതയും ശക്തിയും ഒരു പുവിലുടെ കണ്ടെത്തുന്ന മനസ്സ്‌ സനന്ദര്യത്തിന്‌ ജീവിതത്തിന്റെ ഉദാത്ത മണ്ഡലങ്ങളില്‍ ഭാഷ്യം ചമയ്ക്കുന്ന ഒന്നത്രേ. അതേ സമയം നൈമിഷിക സംഭവങ്ങളുടെ ബാഹുല്യത്തില്‍പ്പെട്ടുഴലുന്ന ആള്‍ക്കൂട്ടത്തിന്റെ ചപലവും ക്ഷുദ്രവുമായ തത്വശാസ്ത്രത്തില്‍ നിന്ന്‌ ഏകാന്തജീവിത വക്താവായ കവിയുടെ വ്യക്തിത്വത്തിന്റെ വിതാനം സൃഷ്ടിക്കുന്നതുകുടി നോക്കണം”. ്രകൃതിഗായകന്‍ മാശ്രമല്ല കവി എന്ന്‌ ഉറപ്പിച്ചു പറയുന്നതാണ്‌ ഈ വരികള്‍. പൂക്കളില്‍ കാമുകി കാമുകഭാവ മാരോപിക്കല്‍, ക്ഷണികത ഇവയൊന്നും സുഗതകുമാരി കവിതകളില്‍ കാണില്ല. ലോകനന്മയ്ക്കായി ഒന്നൊന്നായി അര്‍പ്പിക്കുകയാണ്‌ “പൂര്‍വൃരാഗത്തിന്റെ നീലക്കുഞ്ഞിതളുകള്‍”. പ്രപഞ്ചം തന്നെ കവിക്ക്‌ ഓണപ്പുക്കളമായി അനുഭവപ്പെടുന്നു. ഗ്ൃഹാത്വരത്വം ഉണര്‍ത്താന്‍ കൂടിയായി പൂവുകളുടെ ചിത്രീകരണം മാറുന്നു. “അത്‌ ബാഹ്യേന്ദ്രിയ ഗോചരമായൊരു പരമിളം മാത്രമാണെങ്കിലും ആത്മാവില്‍ വിലീനമായ ഒരു വാസനയാണ്‌. ഈ സുഗന്ധത്തിന്റെ പ്രഭവസ്ഥാനമായ പുക്കള്‍ക്ക്‌ ആരാധ്യമായ വിശുദ്ധിയും ശുശഭ്രതയും ദിവ്ൃതയും സങ്കല്‍പ്പിക്കാന്‍ പ്രേരകമായിത്തീരുന്നത്‌”””. കാലചിഹം മാര്രമായല്ല ആത്മായാനുഭുതി യുടെ ചിഹ്നമായും പൂക്കള്‍ സുഗതകുമാരി കവിതകളില്‍ കടന്നുവരുന്നു. പുവുകളുടെ നിര്‍മ്മലമായ ആവിഷ്ക്കാരം പോലെ തന്നെ സുഗതകുമാരി കവിതകളില്‍ കടന്നുവരുന്ന ഗ്രധാനപ്പെട്ട മറ്റൊരു ബിംബമാണ്‌ മഴ. 154 5.3. mae പ്രകൃതിയിലെ സര്‍വൃചരാചരങ്ങളുടെയും നിലനില്‍പ്പിന്നാധാരമായ മഴ ജീവിത സാക്ഷിയായ്‌ സുഗതകുമാരിക്കവിതയില്‍ പ്രതൃക്ഷപ്പെടുന്നു. രാത്രിമഴ, വേനലിലൊരു മഴ, വര്‍ഷമയുരം, മഴത്തുള്ളി എന്നീ കവിതകള്‍ മഴ സൃഷ്ടിച്ചെടുക്കുന്ന ഭാവവികാരങ്ങള്‍ കൊണ്ട്‌ മുന്‍ പന്തിയില്‍ നില്‍ക്കുന്നു. ഈ കവിതകളില്‍ കാണുന്ന സ്വതന്ത്ര ചിന്തയെ കെ.എം.തരകന്‍ ഇങ്ങനെ വിലയിരുത്തുന്നു. “കവി ചിത്തം ജീവിതത്തിലെ ്രതിഭാസങ്ങളോട്‌ സ്വതന്ത്രമായ രീതിയില്‍ പ്രതികരിക്കുന്നു. അന്ധകാര ത്തിലൂടെ ആശ്വാസവാക്കുമായെത്തുന്ന പ്രിയജനമാണ്‌ രാത്രിമഴ”. സ്ത്രീത്വത്തെ പ്രകൃതിസത്തയോട്‌ ഉപമിക്കുക കൂടിയാണ്‌ “രാത്രിമഴ എന്ന കവിതയില്‍ കവി ചെയ്യുന്നത്‌. രാത്രിമഴയോട്‌ ഞാന്‍ പറയട്ടെ നിന്റെ ശോശക്രാര്‍ദ്രം സംഗീത മിറയുന്നു ഞാന്‍, നിന്റെ”. “രാശ്രിമപോലെ എന്നീ വരികള്‍ കവിയുടെ രചനാ സ്വാതന്ത്ര്യ ത്തെ വൃക്തമാക്കുന്നുണ്ട്‌. ഒപ്പം സ്ത്രീത്വത്തെ പ്രകൃതിയോട്‌ ഉപമിക്കുക കൂടി ചെയ്യുന്നു. “സുഗതകുമാരി കവിതയില്‍ അലിയുമ്പോള്‍ മനസ്സില്‍ പുതിയ ഉറവുകള്‍ കിനിയാതെ വരില്ല. “മഴപോലെ ആ കവിത പൊഴിയുന്നു. മഴ സുഗതകുമാരിയുടെ കവിതയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരനുഭൂതിയാണ്‌ ഭൃതുവിലാസങ്ങളില്‍ വെച്ചേറ്റവും ഇഷ്ടം അവര്‍ക്ക്‌ 155 മഴയായിരിക്കണം. ഇത്‌ ആ കവിതയില്‍ പല അര്‍ത്ഥസാദ്ധൃയതകളും ആവാഹിക്കുകയും ചെയ്യുന്നു”. മരുഭൂവിന്റെ മരവിച്ച മാറിടത്തിലേക്കു മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭവത്തെ കവി വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌. “മഴയൊന്നു പെയ്തുപോല്‍, മറവിയില്‍ മാഞ്ഞൊരാ മരുഭൂവിന്‍ മരവിച്ച മാറിടത്തില്‍ ഇതുവരെപ്പൊള്ളുന്ന ചാരമായ്‌ ചിതപോലെ ചിതറിക്കിടക്കും മരിച്ച മണ്ണില്‍”. മഴ ആശ്വാസത്തിന്റെ പുതുമുളപൊട്ടാന്‍ വെമ്പുന്ന ഭൂമിയിലെ വിത്തുകളുടെ പുനരുത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടു തന്നെ കവി മഴയ്ക്കൊപ്പമാണ്‌. ഓരോ ചൂടിലും തണുത്ത തെളിമഴയെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആശ്വാസം പകരും. അത്‌ വരും കാലങ്ങളില്‍ കിട്ടാത്ത മോഹമായി മാറും എന്ന്‌ കവി പറയാതെ പറഞ്ഞു വെക്കുന്നു. “ഇനി വരുമോരോ ചുടിലുമോരോ മരുവിന്‍ നീണ്ട പരപ്പിലു, മീനാ- മൊരുമിച്ചുളളു തണുത്തോരീത്തെളി- മഴതന്നോര്‍മ്മയിലാറാം ദാഹം”. മഴ ഓര്‍മ്മയായ്‌ പോകുമോ. തനിമ നിലനിര്‍ത്തുമ്പോഴും എങ്കിലും ഒരിക്കല്‍കൂടി മഴയുടെ രസം നുകരാന്‍ കഴിഞ്ഞതിലെ സന്തോഷം അതിങ്ങനെയാണ്‌!. “ഇനിയും വരള്‍ച്ചയാ ണെങ്കിലെ, ന്തൊരിക്കല്‍ നീ നുകര്‍ന്നീലയോ വീണ്ടും പ്രേമത്തിന്‍ മധു, സഖീ... 156 വരള്‍ച്ച വന്നാലും ജീവിതത്തില്‍ ഒരിക്കലെങ്കിലും മഴയുടെ രസം നുകരാന്‍ കഴിഞ്ഞതില്‍ കവി ആശ്വസിക്കുന്നു. മനുഷ്യന്റെ ഗ്പവൃത്തി കളാണ്‌ മഴ പെയ്യാതിരിക്കുന്നതിന്‌ കാരണം. ഗ്രകൃതിയെ ചുഷണം ചെയ്യു കൊണ്ടുള്ള മനുഷ്യന്റെ പോക്ക്‌ പ്രകൃതി നാശത്തിലേക്ക്‌ ആണ്‌. മഴയെ പ്രതീക്ഷിച്ച്‌ ഇരിക്കുമ്പോള്‍ വരള്‍ച്ച കടന്നുകയറുകയും ജലം ലഭ്മല്ലാതെ വരുകയും ചെയ്യുംം പഴയ കാല സ്മൃതികളിലൂടെ ഗ്രകൃതിയെ മാറ്റാന്‍ കവി കൊതിക്കുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേ ക്കിറങ്ങി പെയ്യുന്ന സുഗതകുമാരിയുടെ കവിതകളിലെ മറ്റൊരു പ്രത്യേക അവയിലടങ്ങിയിരിക്കുന്ന മനുഷ്യകേന്ദ്രിത ഭാവമാണ്‌. മനുഷ്യന്റെ അബോധമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന തലമാണ്‌ കവി കൈക്കൊളഭുന്നത്‌. മിത്തുകളുടെ പുനഃസൃഷ്ടി കവിതയില്‍ കൊണ്ടുവരുന്നു കവി. 5.4. മനുൃഷ്യകേന്ദ്രിതം സ്ത്രീവിമോചനസിദ്ധാന്തത്തിന്റെ ്രധാനപ്പെട്ട വിഷയമാണ്‌ മിത്തുകളുടെ പുനര്‍വായന. “സഹ്രസാബദങ്ങളിലുടെ കാതോടു കാതോരം പറഞ്ഞുകേട്ട പഴങ്കഥകള്‍, ചൊല്ലിക്കേട്ട പഴമ്പാട്ടുകള്‍, മനസ്സിലുറച്ചുപോയ വിശ്വാസ സങ്കല്‍പ്പങ്ങള്‍, പെയ്തു ശീലിച്ച അനുഷ്ഠാനങ്ങള്‍, ജീവിത സമ്മ്രദായങ്ങള്‍, വേരൂന്നി വളര്‍ന്ന കലാവിഷക്കാരങ്ങള്‍ ഇതെല്ലാം ചേര്‍ന്ന്‌ ഉത്സവംകൊണ്ട ബൃഹത്തായ ഒരു പാരമ്പര്യസ്വത്ത്‌ - ഇവയാണ്‌ മിത്തുകള്‍”. സ്ത്രീത്വത്തെ സ്വയം നിര്‍വചിക്കാന്‍, പോയ കാലങ്ങളിലെ സ്ത്രീയവസ്ഥകളെ പുരുഷമേല്‍ക്കോയ്മയില്‍ നിന്നു തിരിച്ചറിയാന്‍ 157 കവിതകളില്‍ സുഗതകുമാരി മിത്ത്‌ ഉപയോഗപ്പെടുത്തുന്നു. “നമുക്കു സ്വയം പേരിടാനുള്ള ശക്തി തന്നില്‍ നിന്നു മോഷടിച്ചെടുത്തിരിക്കുന്നു. (ദൈവമെന്ന പിതാവിനപ്പുറം. പിട) ഈ ശക്തിമിത്തുകളുടെ പുനര്‍ നിര്‍മ്മാണത്തിലുടെ തിരിച്ചുപിടിക്കുന്ന പ്രകിയയ്ക്ക്‌ അവരിട്ട പേര്‍ (മേരി ഡാലി) ഗൈന്‍ ഇക്കോളജി എന്നാണ്‌”. പുരുഷന്മാര്‍ സൃഷ്ടിച്ചുവെച്ച നിയമങ്ങളില്‍ നിന്നും പുറത്തു കടന്നു ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കുക എന്ന പ്രക്രിയ ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. സമകാലിക സമൂഹത്തില്‍ മിത്തുകളെ പുനരാഖ്യാനം ചെയ്യുമ്പോള്‍ അവയുടെ അന്തഃസത്ത ചോര്‍ന്നു പോകാതെ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ പര്യാപ്തമാക്കുന്നു. ഈയൊരു തലമാണ്‌ സുഗതകുമാരിക്കവിതകളില്‍ സംവദിക്കുന്നത്‌. 5.5. കൃഷ്ണന്‍, കാളിയന്‍ സുഗതകുമാരിയുടെ ആദ്യകാലകവിതകളിലൊന്നാണ്‌ “കാളിയ മര്‍ദ്ദനം”. കൃഷ്ണനും കാളിയനും പുരാണ പരിവേഷം വിട്ട വര്‍ത്തമാന കാവ്യാനുഭവമായി മാറുന്നു. ഇവിടെ, കാളിയന്‍ പുരാണകഥകളില്‍ വേദനയനുഭവിച്ചവനാണ്‌ ഇവിടെ പീഡനമാണ്‌ പ്രധാനം. “കാളിയമര്‍ദ്ദനം” എന്നത്‌ ആധുനിക മനുഷ്യന്റെ അഹന്തയും ദുരഭിമാനവും ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുത്തിയ പുരാവൃത്തമാണ്‌. “ഇവിടെ കൃഷണന്‍ നന്മയുടെ ആകെത്തുകയായ ആകാശങ്ങളിലെ പരംപൊരുള്‍ മാത്രമല്ല. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ അടിസ്ഥാനഭാവമായ ഉണ്മകൂടിയാണ്‌. സതൃസനന്ദര്യ ങ്ങളുടെ സമഞ്ജസമായ ഉണ്മ്‌”. 158 1959 © പ്രസിദ്ധീകൃതമായ ഈ കവിതയെ ഇ.വി.രാമക്ൃഷണന്‍ വിലയിരുത്തുന്നത്‌ ഇങ്ങനെയാണ്‌. “നാഗരികതയുടെ വിനാശകരമായ വേലിയേറ്റത്തെ ആസൂത്രിതമായ കയ്യൊപ്പുകളിലൂടെ മെരുക്കിയെടു ക്കാനും ജനങ്ങളുടെ ഇഛാശക്തിക്കൊത്ത്‌ പുതിയൊരു സമൂഹത്തെ രൂപപ്പെടുത്താനും കഴിയുമെന്ന ന്റെഹുയുഗത്തിന്റെ ഗ്രതീക്ഷാ നിര്‍ഭരമായ സാന്വനം ഈ കവിതയുടെ പൊരുളാണ്‌ സംഘട്ടനാത്മകമായ ഏറ്റുമുട്ടലിനെ ഉന്മത്തോത്സവ പൂര്‍ണ്വും നിര്‍വൃതിദായകവുമായ ലാസ്യന്യത്തമായി കാണുകവഴി സുഗതകുമാരി തന്റെ അനുഭവത്തിലട ങ്ങിയ വിനാശകരമായ സൂചനകളെ പ്രതിരോധിക്കുന്നു”””. “കുനിഞ്ഞതല്ലീപത്തികള്‍, കണ്ണാ കുലുങ്ങിയില്ലീക്കരളിന്നും”..”. അഹന്തയുടെ പൊട്ടിത്തകരല്‍ സംഭവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കാളിയന്‍ കുലുങ്ങുന്നില്ല. ഞാന്‍ എന്ന ഭാവമാണ്‌ ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. യമുന അലയടിച്ചുയരുന്നു. തിരമാലകള്‍ പരസ്പരം പുണര്‍ന്നടിഞ്ഞു പൊട്ടിത്തകരുന്നു. ത്ധണല്‍ ത്ധണല്‍ മണിച്ചിലങ്കയുടെ നാദം ഒഴുകിയെത്തുന്നു. മേളത്തില്‍ ശക്തിയോടെ ചവിട്ടിമെതിക്കപ്പെടുന്ന കാല്‍പ്പാദങ്ങള്‍. അവയ്ക്കിടയില്‍ ചതഞ്ഞു പോവുന്ന ഫണം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ പണിപ്പെടുന്ന ഞാന്‍ എന്ന കാളിയനും. ഫണം ചതഞ്ഞെരിയുമ്പോഴും നിന്റെ നടനം നിറുത്താതെ യിരിക്കുക്‌ എന്നു പറയുന്ന കാളിയന്‍ ദുഃഖത്തെ ആനന്ദമാക്കുന്നു. “അറിഞ്ഞു ഞാനെന്നുളേളാരീ വെറു- മഹന്ത, കണ്ണാ, മാഞ്ഞീലാ! അന്ധതയാലേ പുണരും ജീവിത- ബന്ധനമൊന്നുമഴിഞ്ഞീലാ” . 159 ദുഃഖങ്ങള്‍ പേറുമ്പോഴും അഹന്തമായാത്ത കാളിയന്‍ രണ്ടു സ്വഭാവങ്ങള്‍ പകടിപ്പിക്കുന്നു. നൃത്തം തുടരാന്‍ കണ്ണനോടപേക്ഷിക്കുന്ന കാളിയന്‍, ഇനിയും പത്തി കുനിഞ്ഞില്ലെന്നു പകുതി അഭിമാനത്തോടെ പ്രഖ്യാപി ക്കുന്ന കാളിയന്‍. ഇവ രണ്ടിന്റെയും ഏറ്റുമുട്ടല്‍ മനുഷ്യമനസ്സിലെ ഏറ്റുമുട്ടലാക്കി മാറ്റാന്‍ ഭാവഗീതത്തിന്റെ ആവിഷ്കാര സാദ്ധ്യത കവയത്രി സ്വീകരിക്കുന്നു. കാളിയന്റെയും കൃഷ്ണന്റെയും കഥയെന്നതിനപ്പുറം സുഗതകുമാരിയുടെ കൃഷ്ണസങ്കല്‍പ്പത്തെയാണ്‌ ഈ കവിത അനാവരണം ചെയ്യുന്നത്‌. തുടര്‍ന്ന്‌ ഈ കൃഷ്ണസങ്കല്‍പ്പം വികസിക്കുന്നതു കാണാം. കൃഷ്ണന്‍ എന്ന ബിംബം ഉത്പാദിപ്പിക്കുന്ന അര്‍ത്ഥം ഇതാണ്‌. കാലാതീതമായ ഐതിഹ്യങ്ങളുടെ കാലിക പ്രസക്തി തീരത്തു ചെന്നതുവഴി അയാള്‍ ഇന്നത്തെ മനുഷ്യനു നഷ്‌ടപ്പെട്ട ഒരു വിശ്വാസ ശ്രമത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ ശ്രമിച്ചു എന്ന്‌ വി.രാജകൃഷണന്‍ സുഗതകുമാരിയുടെ “ഏദനില്‍ നിന്ന്‌” എന്ന കവിത യില്‍ മിത്തുകള്‍ക്ക്‌ വ്യാഖ്യാനം നല്‍കുമ്പോള്‍ പറയുന്നുണ്ട്‌. “കൃഷണനും ഗോപികയും രണ്ട്‌ വൃത്യസ്തതലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പാഴ്ക്കുടിലടച്ചിട്ട ആനന്ദബാഷ്പം പൊഴിക്കുന്ന രാധ, പ്രേമഭാവത്തെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തി ലിരിക്കുന്ന കൃഷണന്‍. ഇത്‌ രാധയായി കവിയെത്തന്നെ അവരോധി ക്കുകയും കൃഷ്ണന്റെ ഉള്ളില്‍ പ്രതിഷഠിക്കുകയും ചെയ്യുന്ന കവിയുടെ ധന്യാത്മക നിര്‍വൃതിയാണ്‌. കൃഷ്ണനെ പ്രണയിച്ചിട്ടും വിരഹിണിയായി, ഗോപിക കവിതയില്‍ അവതരിക്കുന്നുണ്ട്‌. “‘ഗ്രണയത്തിന്റെ ആ വിശുദ്ധ 160 സാത്വികഭാവധാര്‌ സമുഹചേതസ്സിന്റെ ചില വിശ്രാന്തികളെ അലിയിച്ചൊ ഴുക്കിക്കളയാനുതകുമെന്ന്‌ ലീലാവതി അഭിപ്രായപ്പെടുന്നു”””. 5.6. ഗാന്ധാരി, സീത: ഭാരതീയ പുരാണ സ്ത്രീകഥാപാത്രങ്ങളില്‍ സുഗതകുമാരിയെ ഏറെ സ്വാധീനിച്ച ബിംബങ്ങളാണ്‌ സീതയും ഗാന്ധാരിയും. “പാദ്രപതിഷ്ഠ' എന്ന കവിതയിലെ സീത ഭൂമിയിലേക്ക്‌ അന്തര്‍ദാഹം ചെയ്യാന്‍ വെമ്പി നില്‍ക്കുന്ന സീതയാണ്‌. കവിയുടെ ഹൃദയത്തില്‍ പണ്ടേ ്രതിഷഠിച്ച രണ്ട്‌ പാദങ്ങളാണത്‌. “പിളരുവാന്‍ വെമ്പുന്ന ഭുവിലേയ്ക്കാദ്യമായ്‌ മറയാനുള്ള പാദങ്ങള്‍ “മതി മതി” യെന്നു പിന്‍ വാങ്ങുന്ന ശാന്തമാം മെലിവാര്‍ന്ന രണ്ടു പാദങ്ങള്‍”. പിളരുവാന്‍ വെമ്പി നില്‍ക്കുന്ന ഭൂമിയിലേക്ക്‌ ആദ്യം മറയാനുള്ള പാദങ്ങളെ കവി ഹൃദയത്തിലേക്ക്‌ പ്രതിഷധിക്കുന്നു. ആ പാദങ്ങള്‍ ശക്തിയുടെ അടയാളങ്ങളാണ്‌. കുഞ്ഞുതളയിട്ട പാദങ്ങളോ, കോമളപാദങ്ങളോ, തൃപ്പാദങ്ങളോ മംഗളപാദങ്ങളോ അല്ല മെലിവാര്‍ന്ന രണ്ടുപാദങ്ങളാണ്‌ എന്നു കവി പറയുന്നു. സ്വത്വം വെടിയാത്ത സ്ത്രീ എന്നും നിലനില്‍ക്കുന്നു. അസ്തിത്വത്തിനു ഇളക്കം തട്ടുമ്പോള്‍ സ്ത്രീസത്ത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ അവള്‍ ലോകം വെടിയുന്നു. കവിതകളില്‍ പഴയകാല ഓര്‍മ്മകള്‍ കടന്നു വരുന്നതിനെക്കുറിച്ച്‌ എന്‍.എന്‍.കക്കാട്‌ കവിതയും പാരമ്പര്യവും എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. “ഗതകാലത്തിന്റെ സവിശേഷമായ 161 ഒരു ഭാവാംശം തന്റെ കാവ്യത്തിന്റെ ഭാഗമാക്കി ഇഷ്ടഭാവത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്‌. പുതിയ കവികള്‍ പ്രാതകാല സംസ്ക്കാരത്തിന്റെ സൂചനകള്‍ നല്‍കുന്നതെന്ന്‌ പറയുന്നുണ്ട്‌”. ഇത്‌ സുഗതകുമാരിക്കവിതകളുടെ ഭാവതലത്തിനു ചേരുന്നതാണ്‌ എങ്കിലും സ്ത്രീത്വത്തെ ചുഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന ആധുനിക സമൂഹത്തിനുള്ള താക്കീതായാണ്‌ കവിതകളില്‍ പുരാണ സങ്കല്‍പ്പം വാര്‍ന്നു വീഴുന്നത്‌ എന്ന്‌ കാണാം. പാദ്രപതിഷ്ഠപോലെ തന്നെ സ്ത്രീഭാവം ഉള്‍ക്കൊള്ളുന്ന മറ്റൊരു കവിതയാണ്‌ “പെണ്‍കുഞ്ഞ്‌. ഇതില്‍ പിഴച്ചുപെറ്റ കൊച്ചു പൈതലാണ്‌ സീത. അച്ഛനാരെന്നറിയാത്ത സീതയ്ക്ക്‌ പുരാണത്തില്‍ സീതയ്ക്ക്‌ അച്ഛനായി വന്ന ജനകനെപോലെ ഒരു അച്ഛന്‍ വരുമെന്ന പ്രതീക്ഷയുണ്ട്‌. ഈ സീത ഭൂമിയാണ്‌. മനുഷ്യകേന്ദ്രിതമായ നിലനില്‍പ്പ്‌ ആവശ്യമാകുന്ന ഘട്ടത്തില്‍ ര്രകൃതിയെ ചുഷണം ചെയ്യുന്ന മനുഷ്യന്‍ അവ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ തിരിച്ചറിയുന്നില്ല. പരിസ്ഥിതിയുമായി ആഴത്തില്‍ ബന്ധം പുലര്‍ത്തുന്ന കവി ആത്മീയമായ തലത്തിലേക്കാണ്‌ കവിതയുടെ ഒഴുക്കിനെ എത്തിക്കുന്നത്‌. എല്ലാമാണ്‌ കവിക്ക്‌ പ്രകൃതി. ഭൂമി നഷ്ടപ്പെട്ടാല്‍ ഇല്ലാതാവുക താനും പ്രകൃതിയും തന്റെ കാവ്യ ചേതനയുമാണെന്ന്‌ കവി തിരിച്ചറിയുന്നു. ഭൂമിക്കും അതിന്റെ ഭാഗമായ പ്രകൃതിക്കും പങ്കുവെക്കേണ്ടി വരുന്നതെന്ന കാഴ്ച്ചപ്പാട്‌ കവി മനസ്സിലുണ്ടാക്കിയ അനുരണനങ്ങളാണ്‌ “വേലിയേറ്റത്തില്‍ എന്ന കവിതയുടെ ആശയം. 162 5.7. ഗജേന്ദ്രമോക്ഷം “ഗജേന്ദ്രമോക്ഷം എന്ന പുരാവൃത്തവും സുഗതകുമാരിയുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട. ഇവിടെയും ആത്മനിന്ദയുടെയും ആത്മഹുതി യുടെയും കഥയാണ്‌. കരീന്ദ്രന്റെ വേദന കവിയുടെ വേദനയാണ്‌. സഹൃദയന്റെ ആന്തരാത്മാവിന്റെ ഓരോ പേശിയേയും അതു വരിഞ്ഞു മുറുക്കും. ബ്രഹ്മാനന്ദമാണ്‌ ആ കൃതിയുടെ അവസാനത്തില്‍ അനാവ രണം ചെയ്യപ്പെടുന്നത്‌. തളര്‍ന്ന തുമ്പികൈകള്‍ ചുറ്റും എന്തിനോ വേണ്ടി തിരയുമ്പോള്‍ തന്നെ വന്ന്‌ പൊതിയുന്ന ഹരിചന്ദന പരിപാവഗന്ധത്തില്‍ നിസ്സര്‍ഗ്ഗം കൊള്ളുന്ന ഗജേന്ദ്രന്‍ നിസ്സഹായനായ മനുഷ്യന്റെ ്രതീകമാണ്‌. അനുനിമിഷം മരണത്തിന്റെ അഗാധത സ്ത്രീയുടെ ഇഷ്ടാ നിഷടങ്ങളും സുഖാസുഖങ്ങളും സ്വപ്നഭയങ്ങളും ആപത്ശങ്കകളു മൊക്കെ എന്നിലേക്ക്‌ താണുകൊണ്ടിരിക്കുന്ന ജീവാത്മാവിന്റെ നിസ്സഹാ യതയെ “പിന്‍കാലിന്മേല്‍ പല്ലുകളാഴ്ത്തി വലിച്ചു വലിച്ചാഴ്ത്തിടും ഭീതിയൊ ടിഞ്ചിഞ്ചായ്‌ തോല്‍ക്കുമ്പോള്‍ താഴ്ന്നു തുടങ്ങുമ്പോള്‍ - ഓര്‍മ്മിച്ചേന്‍ നിന്നെ”. എന്ന വരികള്‍ വ്ൃഞ്ജിപ്പിക്കുന്നു., അമൃതം കൊണ്ട്‌ കൃതിയെ പ്രതിരോധിക്കുന്ന കവിതയാണ്‌ ഗജേന്ദ്രമോക്ഷം. തിരസ്കൃതരോടും ചൂഷിതമായ ഭൂമിയുടെയും പക്ഷത്തു നിന്നു ആധിപതൃശക്തികളോടും ജീര്‍ണ്ണതയോടും പോരാടുന്ന കവിതകളാണ്‌ 163 സുഗതകുമാരിയുടേത്‌. മഴ, പുക്കള്‍, കൃഷ്ണന്‍, സീത തുടങ്ങിയ ബിംബങ്ങള്‍ നിരന്തരം സുഗതകുമാരി കവിതകളില്‍ പ്രതൃക്ഷപ്പെടുന്നു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ഞാന്‍ എന്ന പദത്തോടു താദാത്മ്യം ഗ്രാപിച്ചു കൊണ്ടാണ്‌ കവി രചന നിര്‍വഹിക്കുന്നത്‌. മണ്‌ പെണ്ണും സമൂഹ പുനര്‍നിര്‍മ്മിതിയുടെ അടിസ്ഥാന ഘടകങ്ങളായി സുഗതകുമാരി കവിതകളില്‍ വര്‍ത്തിക്കുന്നു. തുടര്‍ന്ന്‌ കടമ്മനിട്ടക്കവിതയിലെ സ്ത്രൈണബിംബങ്ങള്‍ എപ്രകാരം വിനൃസിച്ചിരിക്കുന്നു എന്നു പഠിക്കുകയാണ്‌ അടുത്ത അധ്യായത്തില്‍. സുഗതകുമാരി കവിതകള്‍ ആവിഷീക്കരിക്കുന്ന ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. © (പകൃതി സാന്നിധ്യം സുഗതകുമാരി കവിതകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ൦ ദാരതീയ സമുൂഹഅവബോധത്തിലെ കൃഷ്ണബിംബത്തെ കവിത കളില്‍ ആവിഷക്കരിക്കുന്നു. ൦ സ്ത്രീ തന്റെ ശക്തി വിശേഷത്തെ തിരിച്ചറിഞ്ഞ്‌ അതിനെതിരെ ്രതികരിക്കുന്നത്‌ കവിതകളില്‍ വായിച്ചെടുക്കാം. ൦ സ്ത്രീയും പ്രകൃതിയും ഗപ്രകൃതിവിഭവങ്ങളും നിരന്തരം കൊളജളയടി ക്കപ്പെടുന്നതിലെ വിഷാദം സുഗതകുമാരി കവിതകളിലെ ്രമേയമാണ്‌. © പകൃതിസത്തയും സ്ത്രീസത്തയും ഒന്നാണെന്ന ആശയം കവിതകളില്‍ കാണാം. ൦ സ്ത്രീയവസ്ഥകളെ പുരുഷമേല്‍ക്കോയ്മയില്‍ നിന്ന്‌ തിരിച്ചറിയാന്‍ കവിതകളില്‍ സുഗതകുമാരി മിത്ത്‌ ഉപയോഗപ്പെടുത്തുന്നു. 164 കുറിപ്പുകള്‍ 1. സച്ചിദാനന്ദന്‍, “ആധുനിക കവിതയിലെ ആധുനികതയും കവിതയും കുരുക്ഷേത്രം കവിതാപഠനങ്ങള്‍', പുറം.12. 2. സുഗതകുമാരി; “സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, പുറം.25. 3. 7 പുറം.87. 4. നരേന്ദ്രഭൂഷണ്‍, “ചതുര്‍വ്വേദ സംഹിത, പുറം 222. 5. സുഗതകുമാരി; “സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, പുറം.36. 6. 7 പുറം 505. 7. 7 പുറം 531. 8. 7 പുറം 529. 9. ° പുറം 235. 10. 7 പുറം 21. 11. 7 പുറം 87. 12. 7 പുറം 96. 13. 7 പുറം 274. 14. 7 പുറം 108. 165 15. ലീലാവതി.എം; “അമ്പലമണി അവതാരിക്‌, പുറം 50. 16. സുഗതകുമാരി ; സുഗതകുമാരി കവിതകള്‍ സമ്പൂര്‍ണ്ണം, പുറം 288. 17. 7 പുറം 420. 18. 7 പുറം 528. 19. 7 പുറം 521. 20. 7 പുറം 106. 21. 7 പുറം 145. 22. 7 പുറം 617. 23. ജമാല്‍ കൊച്ചങ്ങാടി, “മിത്തുകള്‍ എന്നാല്‍', സാഹിതൃ ലോകം ബുക്ക്‌ 23. വാള്യം 5. 24. ജാന്‍സി ജെയിംസ്‌ “ഫെമിനിസം, പുറം 21. 25. സച്ചിദാനന്ദന്‍; “കവിതാപഠനങ്ങള്‍', പുറം.20. 26. രാമകൃഷ്ണന്‍.ഇ.വി; “തക്ഷക ബിംബം. ആധുനിക കവിതയില്‍, പുറം 46. 27. സുഗതകുമാരി; ‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, പുറം. 741. 28. 7 പുറം 750. 29. ലീലാവതി.എം; “മലയാള കവിതാ സാഹിതൃചരിത്രം', പുറം 92. 166 30. സുഗതകുമാരി; ‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, പുറം 615. 31. കക്കാട്‌. എന്‍.എന്‍; “കവിതയും പാരമ്പര്യവും”, പുറം 17. 32. സുഗതകുമാരി; ‘സുഗതകുമാരി കവിതകള്‍ സമ്പൂര്‍ണ്ണം, പുറം 757. 167 അധ്യായം - 6 സ്ത്രൈണതയുടെ ഭിന്നരുപങ്ങള്‍ - കടമ്മനിട്ട കവിതകളില്‍ ആയിരത്തിതൊളളായിരത്തി എഴുപതുകളോടെ മലയാള കവിതയില്‍ ആധുനികതയുടെ തീവര്വസ്വരം കേള്‍പ്പിച്ച കവിയാണ്‌ കടമ്മനിട്ട രാമകൃഷണന്‍. മലയാള കവിതയുടെ പാരമ്പര്യധാരകളില്‍ ്രാമുഖ്യം പാട്ടുകള്‍ക്കായിരുന്നു. അനുഷ്ഠാനപരമായും അല്ലാതെയും പാടിയവതരിപ്പിക്കുന്നവായായിരുന്നു അവയിലേറെയും. ചെറുശ്ശേരിയും, കുഞ്ചന്‍നമ്പ്യാരും, എഴുത്തച്ഛനും, ഉണ്ണായിവാര്യരും പൂന്താനവും ഈ പാട്ടു പാരമ്പര്യത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവരാണ്‌. അച്ചടിയും പുസ്തക നിര്‍മ്മാണവും വ്യാപകമായതോടെ വാട്ടുപാരമ്പര്യത്തിന്റെ പ്രായോഗിക സാധൃതകള്‍ അച്ചടിത്താളുകളിലെ അക്ഷരങ്ങളിലേക്ക്‌ വഴിമാറി. ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും ദ്രാവിഡശീലുകള്‍ക്ക്‌ പ്രാധാന്യം കൈവന്നു. വള്ളത്തോള്‍ ദ്രാവിഡ വ്യത്തങ്ങള്‍ക്കും ചങ്ങമ്പുഴ നാടോടി ശീലുകള്‍ക്കും പ്രാധാന്യം നല്‍കി രചിച്ച കവിതകള്‍ ശ്രദ്ധേയമായി. ആധുനികതയുടെ കടന്നു കയറ്റം പുതിയ ഭാവുകത്വ പരിസരത്തിനു വഴിയൊരുക്കി. മലയാളത്തിന്റെ തനതായ ചെൊല്ലിയാട്ട പാരമ്പര്യം വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ഏറെക്കുറെ അപ്രതൃക്ഷമായി ക്കഴിഞ്ഞ കാലഘട്ടത്തിലാണ്‌ കവിത ചൊല്ലി കേള്‍പ്പിച്ചു കൊണ്ട്‌ കടമ്മനിട്ട കടന്നു വരുന്നത്‌. ജനതയുടെ ആത്മബോധമുണര്‍ത്താന്‍ പര്യാപ്തമായിരുന്നു കടമ്മനിട്ടയുടെ കവിത ചൊല്ലല്‍. “കടമ്മനിട്ടക്കാവിലെ പടയണിയനുഷഠാനത്തില്‍ സ്വാംശീകരിച്ച ഗോത്രകലാ സാംസ്ക്കാരത്തോട്‌ ബന്ധപ്പെട്ട ഉൾക്കാഴ്ച്ച, മാര്‍കസിയന്‍ ദര്‍ശനത്തോടുള്ള ആഭിമുഖ്യം, അയ്യപ്പപണിക്കരില്‍ നിന്നും ചിത്രകാര 168 നായ കെ.സി.എസ്‌.പണിക്കരടക്കമുള്ള കലാകാരന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ കലാസിദ്ധാന്തങ്ങള്‍ തുടങ്ങിയവയും കടമ്മനിട്ടയുടെ കവി സ്വത്വത്തിനു പ്രചോദനം നല്‍കിയിട്ടുള്ള സുഗ്രധാന ഘടകങ്ങളാണ്‌ എന്ന ആര്‍.സുരേഷിന്റെ അഭിപ്രായം കടമ്മനിട്ടക്കവിത കളുടെ അന്തര്‍ദ്ധാര മനസ്സിലാക്കാന്‍ പര്യാപ്തമാണ്‌. മാര്‍കസിയന്‍ ദര്‍ശനത്തോട ആഭിമുഖ്യം പുലര്‍ത്തുമ്പോഴും അബോധത്തില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കാവ്യപാത്രങ്ങളായി കടമ്മനിട്ട കാണാന്‍ ശ്രമിക്കുന്നുണ്ട്‌. പരിസ്ഥിതിയും സ്ത്രീയും ഏകമാനമായ ആശയമാണെന്നും, മാനുഷ്യ ്രകൃതികളിലുടെ വന്യപ്രകൃതികളെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും കടമ്മനിട്ട കവിതകളിലൂടെ വിളിച്ചു പറയുന്നു. കടമ്മനിടു കവിതകളിലെ സ്ത്രീ, പ്രകൃതി ഭാവങ്ങളെ പാരിസ്ഥിതിക സ്ത്രീവാദചിന്തയുടെ അടിസ്ഥാനത്തില്‍ പഠിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. കടമ്മനിട്ടയുടെ കവിതകളിലെ പ്രധാന പ്രമേയങ്ങള്‍ സ്ത്രീയു ടെയും പ്രകൃതിയുടെയും വൃതൃസ്തഭാവങ്ങള്‍ ഉള്‍ക്കൊളളുന്നതാണ്‌. സമൂഹത്തിന്റെ നാട്യത്തെ തിരിച്ചറിയാന്‍ കണ്ണുകള്‍ കൈവന്നതിന്റെ സൂചനയാണ്‌ ഞാന്‍ എന്ന കവിത. കാല്പനികാംശത്തെ നിലനിര്‍ത്തി കൊണ്ട്‌ മാംസനിബദ്ധമല്ലാത്ത ആദര്‍ശ പ്രേമത്തെ സൂചിപ്പിക്കുന്ന കവിതയാണ്‌ WANS. സ്ത്രീയെന്ന യഥാര്‍ത്ഥ്യം ഇരവിന്‍ മരവിപ്പു മാറ്റാനുള്ള വസ്തുവായി മാറുന്നു. പകലിനേക്കാള്‍ സത്യത്തിന്റെ സാന്നിധ്യത്താല്‍ രാത്രി കനത്തതാണെന്ന്‌ വക്താവു തിരിച്ചറിയുന്നു. 169 പടയണിപ്പാട്ടിന്റെ താളത്തില്‍ രചിച്ച കവിതയാണ്‌ “ഒരുപാട്ട്‌. ഭഗവതിക്കാവിന്റെ അവതരണത്തോടെ തുടങ്ങുന്ന ഒരു പാട്ട എന്ന കവിത കഴിഞ്ഞ കാലങ്ങളിലെ പ്രകൃതിയെക്കുറിച്ചും, പടണിയുടെ ഗ്രപഞ്ചത്തെ ക്കുറിച്ചും വരാന്‍ പോകുന്ന പ്രകൃതിയുടെ സാംസ്ക്കാരിക കൂട്ടായ്മ നിലനിര്‍ത്തുന്ന ഉത്സവങ്ങളുടെ (പടയണി) നാശത്തെക്കുറിച്ചും സുചന നല്‍കുന്നു. “ഞാനും തെണ്ടിയും എന്ന കവിത അധികാരത്തിന്റെയും അസമത്വത്തിന്റെയും വൈരുദ്ധ്യങ്ങളെ സൂചിപ്പിക്കുന്നു. പിച്ചക്കാരന്‍ ദൈന്യത്തോടെ കൈനീട്ടിയിരിക്കുന്നതും അതുകണ്ട്‌ പിച്ചക്കാരന്റെ കരണത്ത്‌ കൈനീട്ടി തല്ലുകൊടുക്കുന്നതുമായ കവിയെ ഈ കവിതയില്‍ കാണാം. താറും കുറ്റിച്ചുലും സംസ്കാരം കെട്ടിപ്പൊക്കിയ വിശ്വാസങ്ങളുടെ മണിമേടകള്‍ തകര്‍ത്തു മുന്നേറാന്‍ താറടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കവിതയാണ്‌ “താറും', 'കുറ്റിച്ചുലും” സഭൃതയുടെ ചട്ടങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക്‌ നിഷിദ്ധമാണ്‌. അരുതുകളാണ്‌ താറ്‌, കുറ്റിച്ചൂല്‍ എന്നിവ. “സഭ്യതയുടെ കപട നാട്യങ്ങള്‍ക്കെതിരെ ചീറിപ്പായുന്ന കൊടുങ്കാറ്റാണ്‌ കടമ്മനിട്ടയുടെ കവിത” എന്ന ഗുപ്തന്‍നായരുടെ അഭിപ്രായം ഏറ്റവും യോജിക്കുന്നത്‌ ഈ കവിതക്കാണ്‌. മനുഷ്യന്റെ ഉള്ളിലുള്ള കാമത്തെ ബീഡി കൊളുത്തി വലിച്ചു കൊണ്ട്‌ കാമത്തിനായി ചിതയൊരുക്കുന്ന കവിതയാണ്‌ “ചിത്‌. ഉലകാകുന്ന ജയിലിന്റെ സനന്ദര്യത്തെക്കുറിച്ചി പറയുന്ന കവിതയാണ്‌ “ജയില്‍”. മനസ്സിന്റെ ജയിലില്‍ സ്വയം ചങ്ങലയണിഞ്ഞ്‌ കിടക്കുന്നവന്റെ ലോകമാണത്‌. ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളെ അയവിറക്കുന്ന കവിതയാണ്‌ 170 “ഓര്‍മ്മയുടെ വാതിലില്‍. ഗ്രാമ നഗര സംഘര്‍ഷങ്ങളുടെ ചരിഗ്രം തേരോടിച്ചുപോയ സംസ്കാരത്തിന്റെ കഥ പറയുന്ന കവിതയാണ്‌ “നഗരത്തില്‍”. ആദര്‍ശവത്കൃതമായ ഗ്രാമത്തെ വാങ്മയ ചിത്രമായി ഇതില്‍ അവതരിപ്പിക്കുന്നു. കാട്ടിക്കൂട്ടലുകളുടെയും പച്ചപരിഷ്കാരങ്ങളു ടെയുമിടയില്‍ അമ്മ എന്ന ദേവിയെ പൂജ ചെയ്യാന്‍ മറക്കുന്ന ഒരു വര്‍ഗ്ഗത്തെ കാണിക്കുന്നു. “മാമ്പൂക്കള്‍ എന്ന കവിത. സ്വന്തം ആത്മീയത പ്രകടമായിട്ടുളള ഈ കവിതയില്‍ മാമ്പുക്കളെ പൈതങ്ങളായി കല്‍പ്പിച്ചിരിക്കുന്നു. ആത്മീയതയിലേക്ക്‌ ശ്രദ്ധ തിരിക്കുന്ന മറ്റൊരു കവിതയാണ്‌ ശരശയ്യ. തള്ളക്കോഴി അതിന്റെ കുഞ്ഞിനു നല്‍കുന്ന ഉപദേശങ്ങള്‍ “കോഴി” എന്ന കവിതയില്‍ കാണാം. അമ്മയുടെ മക്കളോടുള്ള സ്നേഹത്തെ കാണിക്കുന്ന ഈ കവിതയില്‍ പ്രതിഷേധി ക്കാനോ, ഗ്രതിരോധിക്കാനോ കരുത്തില്ലാത്ത അമ്മയെ കാണാം. അതോടൊപ്പം മാതൃത്വത്തിന്റെ മഹത്വം കൂടി ഈ കവിത കാഴ്ചവെക്കു ന്നുണ്ട്‌. കോഴി എന്ന കവിതയോടുകുടി മാതൃത്വത്തിന്റെ പ്രമേയം കടമ്മനിട്ട എന്ന കവിതയിലേക്ക്‌ അതിന്റെ നിറക്കൂട്ടുകള്‍ ചൊരിയാന്‍ തുടങ്ങുന്നു എന്ന നരേന്ദ്രപസാദിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌. ദേശത്തിന്റെയും വൃക്തിയുടെയും സങ്കടങ്ങളെ വാക്കുകളിലുടെ ആവിഷക്കരിച്ച്‌ ഇല്ലായ്മകളും വല്ലായ്മകളും നന്മ തിന്മകളും വരച്ചു വെക്കുന്ന കവിതയാണ്‌ കടമ്മനിട്ട. മനുഷ്യന്റെ സര്‍ഗ്ഗശക്തിയുടെ വികാസചരിത്രത്തെ പ്രതിപാദിക്കുന്ന കവിതയാണ്‌ “കാട്ടാളന്‍” പ്രകൃതി മാതാവില്‍ അഭയം വഹ്രാപിക്കുന്ന കാട്ടാളന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ അടിമകളുടെ സ്വാതന്ത്രത്തിനുള്ള ദാഹമായാണ്‌ കവിതയില്‍ പ്രത്യക്ഷ പ്പെടുന്നത്‌. കിരാതവൃത്തം എന്ന കവിതയിലെത്തു മ്പോഴേക്കും അടിച്ചമര്‍ ത്ത്പെട്ട അടിമവര്‍ഗ്ഗം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച കാണാം. 171 കടമ്മനിട്ട എന്ന കവിയുടെ വളര്‍ച്ചയുടെ തുടക്കം ഈ കവിതയില്‍ കാണാം. “അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗം ഉയിര്‍ത്തെഴുന്നേറ്റു ക്രോധാവിഷ്ടമായി ഗപതികാരാഗ്നി ജ്വലിപ്പിച്ചുകൊണ്ട്‌ അലറി വരുമ്പോഴുള്ള അവസ്ഥയാണ്‌ കിരാതവൃത്തത്തിലെ ഭാവതലം”. അടിമ യുടെ ഉയര്‍ച്ച സൂചിപ്പിക്കാന്‍ കവി നെഞ്ചത്തു പന്തം കുത്തിനില്‍ക്കുന്ന കാട്ടാളനെ ആവിഷക്കരിക്കുന്നു. ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ആഹ്വാനമാണ്‌ സ്വര്‍ണ്ണനാഗങ്ങള്‍ എന്ന കവിത. ശ്രുതി, യുക്തി, അനുഭവം, ഞാന്‍, കിളിപ്പാട്ട എന്നീ അഞ്ചു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന പുരുഷ സൂക്തം എന്ന കവിത പുരുഷ പ്രകൃതിയുടെ നയ പ്രഖ്യാപനമാണ്‌. ഭൂമി, ്രകൃതി, മനുഷ്യന്‍ എന്നിവയുടെ ഉദ്ഭവത്തിനു നിദാനമായ ദിവ്യസംഗമം പരാമര്‍ശിക്കുന്ന കവിത കൂടിയാണിത്‌. ഗ്രാമവും നഗരവും കടമ്മനിട്ട കവിതയില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ദ്വന്ദ്വങ്ങളാണ്‌. ഗ്രാമത്തിന്റെ അവസ്ഥാവി പര്യായങ്ങളില്‍ ആത്മപുച്ഛവും രോഷവും കലര്‍ന്ന മനസ്സോടെ സഞ്ചരിക്കുന്ന ്രാമീണനെ “ഞാനിന്നുമെന്റെ ഗ്രാമത്തിലാണ്‌ എന്ന കവിതയില്‍ കാണാം. ഗ്രാമത്തില്‍ നിന്നു കിട്ടുന്ന നല്ല മുല്യബോധങ്ങള്‍ കൈമോശം വന്ന നാഗരികന്റെ കഥയാണ്‌ “കടിഞ്ഞുല്‍പൊട്ടന്‍” എന്ന കവിതയില്‍ കവി വരച്ചിടുന്നത്‌. നഗരസംസ്കൃതിയുടെ നാശത്തെ സൂചിപ്പിക്കുന്ന “നഗരത്തില്‍ പറഞ്ഞ സുവിശേഷം” എന്ന കവിത പ്രകൃതിയുടെ ആദിമതയിലേക്ക്‌ മനുഷ്യന്‍ ചെന്നെത്തേണ്ടുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. സഹനത്തിന്റെയും വിധേയത്വത്തിന്റെയും ചിഹമായ പശു പരിഹാസ പ്രയോഗമായി ഈ കവിതയില്‍ കടന്നു വരുന്നു. ദുരിതങ്ങളുടെ അഴുക്കുചാലിലേക്ക്‌ 172 തളളിയിട്ടുന്നതിലും ഭേദം ജനിപ്പിക്കാതിരിക്കുന്നതാണ്‌ നല്ലതെന്ന്‌ പുഴുങ്ങിയ മുട്ടകള്‍ (1972) എന്ന കവിതയില്‍ കവി പറയുന്നു. കുട്ടികളുടെ ഓര്‍മ്മകളും, മുല്യങ്ങളും ആവിഷീക്കരിക്കുന്ന കവിതകളാണ്‌ “പൂവുതേടി പോയ അഞ്ചു കുട്ടികളുടെ കഥ്‌, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌, മറ്റനോട്‌ എന്നിവ ആരെയും വിശ്വസിക്കാന്‍ കൊള്ളാത്ത ഈ ലോകത്തില്‍ വിശ്വസിക്കാവുന്ന ഒന്ന്‌ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്‌ പോവുകയാണെന്ന്‌ ഈ കവിതകള്‍ സാക്ഷ്യ പ്പെടുത്തുന്നു. കടമ്മനിട്ട 1976 ല്‍ എഴുതിയ പ്രഭാതം ജീവിത സങ്കല്പം, പ്രണയം എന്നീ മുഷ്യാവസ്ഥകളുടെ പരിവര്‍ത്തനത്തെക്കുറിച്ചുളള ആധികള്‍ ഗ്രകടിപ്പിക്കുന്ന കവിതയാണ്‌. കിളിയുടെ നിര്‍ത്താതെയുള്ള ചോദ്യ ങ്ങളും ഉത്തരങ്ങളും അവതരിപ്പിക്കുന്ന “ഞാനും കിളിയും” എന്ന കവിത കവിയുടെ ജീവിതദര്‍ശനം വെളിവാക്കുന്നതാണ്‌. ആധുനിക കാലത്ത്‌ മനുഷ്യന്‌ ഇല്ലാതെ പോകുന്ന മൂല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കവിതയാണ്‌ “നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം'* എന്നത്‌. മാതാപിതാക്കളും ഗുരുക്കന്മാരും പകര്‍ന്നു നല്‍കുന്ന നല്ല വശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിന്റെ സങ്കം ഈ കവിതയില്‍ ഇടം നേടുന്നു. കോഴി (1967), ശാന്ത, കുറത്തി എന്നിവ മാതൃബിംബങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്‌. കാട്ടാളന്‍ കിരാത വ്യത്തം എന്നീ കവിതകളും സ്ത്രൈണപരാമര്‍ശങ്ങള്‍ കടന്നുവരുന്ന കവിതകളാണ്‌. ചുരുക്കത്തില്‍ കടമ്മനിട്ടയുടെ കവിതയെ നാടന്‍പാട്ടിന്റെ ഭാഷയും 173 താളസത്തയും ആധുനികതയുടെ വിഷയവും കൈകാര്യം ചെയ്യുന്ന ആഖ്യാനരുപങ്ങളാണെന്നു പറയാം. 6.1. കാര്‍ഷികവൃത്തി - കോഴി സ്വന്തം മക്കളെക്കുറിച്ചു ചിന്തിക്കുകയും അവരോടുള്ള സ്നേഹ ക്കുടുതല്‍ കൊണ്ട്‌ ശുഭ്രപതീക്ഷകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന “കോഴി” എന്ന കവിത തള്ളക്കോഴി കുഞ്ഞിനു നല്‍കുന്ന ഉപദേശ രൂപത്തിലാണ്‌ ആവിഷീക്കരിച്ചിട്ടുളളത്‌. ദുരന്തകഥയുടെ പ്രതീതി ജനിപ്പിക്കുന്ന “കോഴി” എന്ന കവിത മാത്ൃബിംബത്തിലധിഷ്ഠിതമാണ്‌. കാലങ്ങളായി പീഡ്നത്തിനിരയാവുന്നവരുടെ അമ്മമാരുടെ കഥപറയുക യാണീ കവിതയില്‍ കവി ചെയ്യുന്നത്‌. അടിമവര്‍ഗ്ഗത്തിന്റെ കഥ, പ്രായപൂര്‍ത്തിയായ മകള്‍ക്ക്‌ അമ്മ നല്‍കുന്ന ഉപദേശം എന്നീ രണ്ടു തലങ്ങള്‍ ഈ കവിതയില്‍ ആവിഷ്കൃതമായിട്ടുണ്ട. ഫ്യൂഡല്‍ സമൃദ്ധിയുടെ ബിംബങ്ങളും പദാവലികളും കൊണ്ട്‌ സമ്പന്നമാണ്‌ കോഴി എന്ന കവിത. “പണിമുറ്റം കളപ്പുരമുറ്റം* എന്ന കോഴിയുടെ പ്രസ്താവന കാര്‍ഷിക വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്‌. കളപ്പുര കാര്‍ഷിക വൃത്തിയുടെ സൂചകമാണ്‌. ഗോത്രസമുഹത്തില്‍ ഒന്നിച്ചു കഴിഞ്ഞ കാലത്തും കൃഷി ഉണ്ടായിരുന്നു. എങ്കിലും ഇന്നതിന്‌ വൃതിചലനം സംഭവിച്ചു. ഭൂമിയില്‍ കൃഷി ഇറക്കി വിളവെടുപ്പു നടത്താനും കൃഷിയെ ആരാധിക്കുന്ന ഒരു കൂട്ടര്‍ സന്നദ്ധരായി. കളപ്പുര കോഴിയുടെ അന്നദാതാ വാകുന്നത്‌ അങ്ങനെയാണ്‌. കൃഷി ഉത്പന്നങ്ങള്‍ വേണ്ടും വിധം പരിപാലിക്കാന്‍ നിര്‍മ്മിച്ചതാണ്‌ കളപ്പുര. “കോഴിയില്‍ പ്രാചീന കര്‍ഷക 174 ഗ്രാമത്തിന്റെ ചിത്രണമുണ്ട്‌. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞ ഒരു സമൂഹത്തിന്റെ ദൈനംദിന ജീവിതവും പ്രണയ സങ്കല്പവും അദ്ധ്വാന മുഹൂര്‍ത്തങ്ങളും തളളക്കോഴിയുടെ ചരിര്രകഥനത്തില്‍ നിന്നും ഉരുത്തിരി യുന്നു” എന്നു സുരേഷ്‌ കടമ്മനിട്ടിയിലേക്കൊരു നടപ്പാത എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട. ഇതിലും പ്രാചീന കര്‍ഷക ഗ്രാമത്തിന്റെ ചിഹ്നം കളപ്പുര മുറ്റവും തറവാടും മറ്റുമാണ്‌. ചുറ്റും കെട്ടിയ മുള്‍വേലികള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട കോഴികള്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ചുഷണ സ്വഭാവത്തെ അടിവരയിടുന്നതാണ്‌ പ്രഭാതത്തില്‍ പ്രകൃതിയേയും മനുഷ്യരെയും വിളിച്ചുണര്‍ത്തുന്നവരാണ്‌ കോഴികള്‍. സ്ത്രീകളുടെ വളര്‍ത്തു പക്ഷികളാണ്‌ അവര്‍ തള്ളക്കോഴി എന്ന ഗ്രയോഗം പ്രാബല്യത്തിലുണ്ടെങ്കിലും തന്തക്കോഴി എന്ന പദം അത്ര പ്രപാരമുള്ളതല്ല. അതുകൊണ്ട്‌ തന്നെ പുരുഷാധിഷ്ഠിത സമൂഹത്തിലെ സ്ത്രീയവസ്ഥയെയാണ്‌ കോഴി എന്ന കവിത സൂചിപ്പിക്കുന്നത്‌. സ്ത്രീ സ്വാതന്ത്ര്യത്തെ തേടുന്ന കോഴി സ്ത്രീയായി ജീവിക്കാന്‍ മകള്‍ക്ക്‌ ഉപദേശം കൊടുക്കുന്നു. ആരോ പണ്ടു മെനഞ്ഞ കഥ പറഞ്ഞു കൊണ്ടാണ്‌ മക്കള്‍ക്കുവേണ്ടി ജീവിക്കുന്ന കോഴി സ്ത്രീയായി ജീവിക്കാന്‍ മക്കള്‍ക്ക്‌ ഉപദേശം കൊടുക്കുന്നത്‌. “പെണ്ണുതോല്‍ക്കുന്നു? തോല്‍ക്കയോ ? അല്ല കണ്ണിപൊട്ടാതെ കാക്കുന്ന ശക്തി” “വംശത്തിന്റെ കണ്ണി പൊട്ടാതെ കാക്കുന്ന കരുത്താണ്‌ അവള്‍. അങ്ങനെ മക്കളെ വിരിയിച്ച കോഴിയമ്മക്കും കുഞ്ഞുങ്ങള്‍ നഷടപ്പെട്ടതിന്റെ കഥ പറയാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അവളുടെ മുഖത്ത്‌ അടിമവര്‍ഗ്ഗത്തിന്റെ 175 മുഖം തെളിയുന്നു””” എന്ന ലീലാവതിയുടെ അഭിപ്രായം കോഴിയുടെ അസ്തിത്വത്തെ അടിവരയിടുന്നതാണ്‌. ഒരു ദിവസം കൂടിയെ തള്ളക്കോഴിയുടെ അടുത്തു മക്കള്‍ക്കു സുരക്ഷയുളളൂ. അമ്മയുടെ ഉപദേശത്തിലൂടെ മക്കള്‍ നാളെയൊരു ജീവിതം തുടങ്ങണം. തള്ളക്കോഴിയുടെ മനസ്സിലുണ്ടാകുന്ന വിചാര ങ്ങളില്‍ ഭൂതകാലത്തിലെ ആദര്‍ശരൂപവും, വര്‍ത്തമാനകാലത്തിലെ അനിശ്ചിതത്വവും ഭീതിയും എല്ലാം ഇടം പിടിക്കുന്നു. പാരമ്പര്യത്തെയും, സ്ത്രീത്വത്തെയും ലൈംഗികതയേയും ആന്തരികാര്‍ത്ഥത്തില്‍ ഈ കവിത ആവിഷിക്കരിക്കുന്നുണ്ട്‌. പണ്ടീമുറ്റം കളപുരമുറ്റം എന്ന വരികളില്‍ ഫ്യൂഡല്‍ കാലഘട്ടത്തി ന്റെയും, പൂതിതോന്നിയടിപ്പെട്ടു ഞാനും എന്ന വരികളില്‍ ലൈംഗിതകത യുടെയും, “ഞാനൊരമ്മയായ്‌ മാറി” എന്ന വരികളില്‍ മാതൃത്വത്തിന്റെയും സൂചനകള്‍ ഉണ്ട്‌. കാര്‍ഷിക സംസ്‌കാരത്തിന്റെ മധുര സ്മരണകളാണ്‌ കോഴി അയവിറക്കുന്നത്‌. പ്ലാവിന്‍ ചുവട്ടില്‍ നീട്ടിപാടി മയങ്ങിയിരുന്ന കോഴിയെ സമയമായപ്പോള്‍ തള്ളക്കോഴിയുടെ അമ്മ കൊത്തിയകറ്റി. എന്നാല്‍ വര്‍ത്തമാനകാലവസ്ഥ ദയനീയമാണ്‌ എന്നു കോഴി അറിയുന്നു. സ്വതന്ത്രരായി നടക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല. തന്റെ ചിറകിന്റെ കീഴില്‍ കുഞ്ഞുങ്ങളെ സുരക്ഷിതരായി നിര്‍ത്താനാണ്‌ തള്ളക്കോഴി വൃഗ്രതപ്പെടുന്നത്‌. മാതൃഭാവത്തിന്റെ സുചനകളാണ്‌ കവിതയിലധികവും കാണാനാ കുക. പുരുഷവര്‍ഗ്ഗം കല്പിച്ചു കൊടുത്ത അതിരുകളും വേലിക്കെട്ടുകളും ലംഘിച്ച്‌ സ്വജീവിതം സുരക്ഷിതമാക്കേണ്ടതിന്റെ, അത്‌ ആര്‍ജ്ജിച്ചെടുക്കേ 176 ണ്ടതിന്റെ തന്ത്രങ്ങങാണ്‌ കോഴി എന്ന കവിതയില്‍ നിഴലിക്കുന്നത്‌. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ നിര്‍വചനങ്ങള്‍ക്കകത്തു നിന്നുകൊണ്ട്‌ ഈ കവിതയെ വായിക്കുമ്പോള്‍ പ്രത്യക്ഷത്തിലൊരു ചെറുത്തു നില്‍പ്പോ വര്‍ഗ്ഗഠസമര ചൂഷണങ്ങളോ അല്ല മാതൃബിംബത്തിലധിഷ്ഠിതമായ കാര്‍ഷിക വ്യവസ്ഥയില്‍ ചുറ്റപ്പെട്ട വര്‍ഗ്ഗത്തിന്റെ ആദികാല ആവിഷക്കാര ങ്ങളാണ്‌ നല്ല വായനക്കാരനു കാണാന്‍ കഴിയുക. 6.2. മാതൃസങ്കല്‍പ്പും - കുറത്തി മാത്ൃയബിംബമെന്ന നിലയില്‍ പ്രാധാന്യമുളള കവിതയാണ്‌ “കുറത്തി” ആദിമ ജനതയുടെ പ്രതിനിധിയായും സമകാലിക സമൂഹത്തിന്റെ ഞെട്ടിക്കുന്ന സത്യമായും കുറത്തി നിറഞ്ഞാടുമ്പോള്‍ മാനവികജനതയുടെ മനസ്സുകളില്‍ ശരിതെറ്റുകളെ കുറിച്ച്‌ ചിന്ത ഉയരുന്നു. കുറത്തി ചോദ്യചിഹ്നമായി മനസ്സിലവശേഷിക്കുന്നു. കടമ്മനിട്ട കുറത്തിയെ അവതരിപ്പിക്കുന്നത്‌ ഈയൊരു പശ്ചാത്തലത്തിലാണ്‌. പ്രകൃതിയുടെ വന്യതയില്‍ നിന്നാണ്‌ കുറത്തി എത്തുന്നത്‌. വിണ്ടുകീറിയ നെഞ്ചുമായി വെന്തമണ്ണില്‍ വീറുപോലെ എത്തുന്ന കുറത്തി മാതാവ്‌ തന്നെയാണ്‌. കരനാഥന്മാര്‍ കരയിലെ മനുഷ്യരും. മനുഷ്യരും ഗ്രകൃതിയും തമ്മിലുള്ള വാഗ്വാദമാണ്‌ കുറത്തി എന്ന കവിത. കുറത്തി, കറുത്തമക്കള്‍, ഉഴവുചാല്‍ കീറുന്നവര്‍, അടിമകള്‍, ഹരിജനങ്ങള്‍, ദരിദ്ര ദൈവങ്ങള്‍ എന്നിങ്ങനെ കവിതയില്‍ സുൂചിതമാകുന്ന വേരുകള്‍ കുറത്തിയുടെ വംശത്തില്‍പെട്ടവരും, കരനാഥന്മാര്‍, നിങ്ങള്‍, ഭരണകുടം, കല്‍ത്തുറങ്ക, ലോഹനീതി എന്നീ പ്രയോഗങ്ങള്‍ മേലാള വര്‍ഗ്ഗത്തെയും പ്രത്യക്ഷമായി പരാമര്‍ശിക്കുന്നു. അധികാര ബന്ധങ്ങളെ വെല്ലുവിളിക്കുന്ന കുറത്തി എന്ന കവിത, അധികാരത്തോടുബന്ധപ്പെടുത്തിയാണ്‌ ്രകൃതി/സ്ത്രീ ചൂഷണം 177 സമുഹത്തില്‍ നിലനില്‍ക്കുന്നതെന്നു പറയുന്നു. “മര്‍ദ്ദിതവര്‍ഗ്ഗത്തിന്റെ ക്രോധമിരമ്പുന്ന ശക്തിഗാഥയാണ്‌ കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തി” എന്ന വി.സി.ശ്രീജന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌ കവിതയുടെ ആന്തരികതലം ആദര്‍ശവല്‍ക്കരിക്കുന്നത്‌ അടിമ ഉടമ ബന്ധത്തിന്റെ വിശ്വസ്തതയെയാണ്‌. പൊട്ടിത്തെറിക്കുന്ന അടിമവര്‍ഗ്ഗത്തിന്റെ ഗര്പതിനിധി യാണ്‌ കുറത്തി. ““നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നോ 2 എന്ന ചോദ്യം കരനാഥനാഥന്മാരുടെ നേരെ ചോദിക്കുന്നു. ദൃക്സാക്ഷി വിവരണം പോലെയാണു കാവ്യാരംഭം. ഇതില്‍ കുറത്തിയുടെ ദൃശ്ൃബിംബം ഒരേ സമയം പീഡിതവും (്വണിതവുമായ അവസ്ഥയെയും സംഹാരാത്മകതയെയും പേറുന്നു. “വേട്ട നായ്ക്കളുടെ പല്ലില്‍ നിന്നും വീണ്ടും കീറിയ നെഞ്ചുമായി എത്തുന്ന കുറത്തി ദലിത കീഴാള സ്വത്വങ്ങളുടെ അനുഭവമല്ല തലമുറകളിലായി നിലനിന്നിരുന്ന മര്‍ദ്ദനം പിന്‍തലമുറകളില്‍ പ്രത്ൃക്ഷമാകുന്നതു പണ്ടത്തെ പീഡനരംഗങ്ങളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളായിട്ടല്, അപകര്‍ഷതയുടെയും ആത്മവിശ്വാസ രാഹിത്ൃത്തിന്റെയും രൂപത്തിലാണ്‌” എന്ന്‌ വി.സി.ശ്രീജന്‍ പറയുന്നുണ്ട്‌. കവിതയുടെ ആന്തരിക തലം ആദര്‍ശവയത്ക്കരിക്കുന്നത്‌ അടിമ-ഉടമ വര്‍ഗ്ഗത്തിന്റെ വിശ്വസ്തതയെ ആണ്‌. വിപ്ലവ ബോധം, വര്‍ഗ്ഗബോധം കടന്നുവരുന്നുണ്ടെങ്കിലും അതു അനുഷഠാനത്തിന്‌ വഴിമാറുന്നു. പ്രതികാരത്തെ ഭീഷണിയായി ചുരുക്കുന്നു. ആദിരുപമായ മാതൃബിംബ മെന്നു വിവരിക്കപ്പെട്ട കുറത്തി ഒരു നിശ്വലദൃശ്യമായി പുരുഷത്വത്തിന്റെ അപരമായി മാറുന്നു. 178 6.3. ശാന്തയിലെ സ്ത്രീ “1976 ല്‍ അടിയന്തരാവസ്ഥയുടെ സംഘര്‍ഷഭരിതമായ നാളുകളില്‍ എഴുതിയ, മലയാള കവിതയിലെ ക്ലാസിക്കും നിര്‍മലമായൊരു ഇണച്ചേര ലിന്റെ കവിതയായും മാത്രം ആഘോഷിക്കപ്പെട്ട കവിതയാണ്‌ ശാന്ത.” ശാന്ത എന്ന കവിത എഴുതിയ കാലമല്ല. കവിതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ ഉന്നയിക്കുന്നത്‌. ശാന്തേ എന്നു വിളിച്ചുകൊണ്ടുള്ള ആഖ്യാതാവിന്റെ വരവ്‌, ആഖ്യാതാവിലുടെ നീളുന്ന സംഭാഷണം ശാന്തക്ക്‌ സംസാരിക്കാന്‍ ഇടം നല്‍കാതെ ഭാര്യയെ അഭിസംബോധന ചെയ്ത്‌, ഉപദേശിച്ച്‌, കിന്നരിച്ച്‌ പുരുഷ കേന്ദ്രീകൃത മായി ഒമ്പതു ഖണ്ഡങ്ങളിലുടെ കവിത നീളുന്നു. അയാളുടെ വാക്കുകളി ലുടെ മാശ്രമാണ്‌ വായനക്കാന്‍ ശാന്തയെ അറിയുന്നത്‌. ശാന്ത എന്ന പേരു സൂചിപ്പിക്കുന്നതു പോലെ വളരെ ശാന്തയാണവള്‍. പുരുഷന്റെ ഇംഗിത ങ്ങള്‍ക്കനുസരിച്ചു മാത്രം ഉണരുകയും മക്കളെ നോക്കി കുടുംബ ത്തിനകത്തു കഴിച്ചു കുട്ടുകയും ചെയ്യുന്ന സ്ത്രീയുടെ ്രതീകമാണവര്‍. കാല്പനിക സനന്ദര്യം നിറഞ്ഞ ഒന്നാം ഖണ്ഡത്തില്‍ ശാന്തയെ കവി അവതരിപ്പിക്കുന്നത്‌ ഇങ്ങിനെയാണ്‌. “കുളി കഴിഞ്ഞീറന്‍ പകര്‍ന്നു മാര്‍കുന്തല്‍ കോതി വകത്തു പുറകോട്ടു വാരിയിട്ടാ- വളക്കയ്യുകള്‍ മെല്ലെയിളക്കി ഉദാസീന ഭാവത്തിലാക്കണ്ണിണയെഴുതി യിളകുമാ ചില്ലകള്‍ വീണ്ടും കറുപ്പിച്ചു സന്ധ്യാലക്ഷ്മീ കീര്‍ത്തനം പോലെ ലളിത സുഭഗമായ്‌ 179 എന്തെങ്കിലും നല്ല നാലഞ്ചുവാക്കുകളോതി നിറയുക ? ഈ വരികള്‍ സ്ത്രീ സനന്ദര്യത്തെക്കുറിച്ചുളള സവര്‍ണ്ണ പുരുഷന്റെ സങ്കല്പ ലോകങ്ങളെയാണ്‌ തുറന്നിരുന്നത്‌. സ്ത്രീക്ക്‌ നാട്ടിന്‍പുറം കല്‍പ്പിച്ചരുളിയ ലാവണൃഭംഗി ഒപ്പം ആര്‍ഷഭാരത സംസ്ക്കാരത്തിലുടെ വളര്‍ന്നു വന്ന പാതിര്രത്യം ഇവ ഈ വരികളില്‍ ഒന്നിക്കുന്നുണ്ട്‌. പുരുഷനെ രമിപ്പിക്കേണ്ടവളും ഭക്ഷണം പാകം ചെയ്ത്‌ നാവിന്റെ രുചിയിലൂടെ ഭര്‍ത്ത്ൃഹൃദയത്തിലേക്ക്‌ കയറേണ്ടവളുമാണ്‌ സ്ത്രീ എന്ന്‌ തുടര്‍ന്നുളള വരികളില്‍ കവി പറയുന്നുണ്ടെങ്കിലും ഭാര്യയെ മനസ്സിലാക്കുന്ന പുരുഷനെയും ഇതില്‍ കാണാം. ആദ്യ വരികള്‍ കവിയുടെ സങ്കല്‍പങ്ങളായിരുന്നെങ്കില്‍ പിന്നീട്‌ യാഥാര്‍ത്ഥ്യമായ അവസ്ഥയാണ്‌ കാണിക്കുന്നത്‌. “നീറി പുകയുന്ന വപച്ചവിറകുകള്‍ കത്തിക്കാന്‍ അടുപ്പിന്നരികില്‍ മുട്ടുകുത്തി ഇരുന്നു തീയൂതുന്ന ഭാര്യ. ഭാര്യയെ മെരുക്കി എടുക്കാന്‍ വെമ്പുന്ന പുരുഷനു കിട്ടുന്ന യാഥാര്‍ത്ഥ്യം നീറി പുകയുന്ന പച്ച വിറക എന്ന പ്രയോഗം ശാന്തയുടെ തന്നെ പര്യായമാണ്‌. ദാരിധഗ്രൃത്തിലും, ദൈന്യതയിലും, പെട്ടുഴലുന്ന അനേകം ശാന്തമാരുടെ പ്രതീകമായി ശാന്തയിലെ സ്ത്രീ കടന്നുവരുന്നു. ഒരുപാട്‌ സ്വപ്നങ്ങളുമായി വീട്ടിലേക്ക്‌ കയറിവന്ന നായകന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അയാളുടെ സ്വപ്നം ഇല്ലാതാവുന്നു. വീട്ടിലെ മറ്റനുഭവങ്ങളിലേക്ക്‌ കവിയുടെ ശ്രദ്ധ പോകുമ്പോള്‍ ക്രുരമായ യാഥാര്‍ത്ഥ ങ്ങളാണവിടെ കാണുവാന്‍ കഴിയുന്നത്‌. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ കിണറും, കുളവും, കൈത്തോടും വറ്റി. മണ്ണിനുപോലും നാശം സംഭവിക്കുന്ന യഥാര്‍ത്ഥ്യംം കേവല യഥാര്‍ത്ഥയങ്ങളില്‍ നിന്നുകൊണ്ട്‌ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നു കവി. 180 ഇവയെല്ലാം സ്വസ്ഥത കെടുത്തുന്ന ചോദ്യങ്ങളാണ്‌. വീണ്ടും കവി ഭാര്യയെ കാല്‍പനിക ഭാവങ്ങളിലേക്കു കൊണ്ടുപോവുകയാണ്‌. ഭാഷ കൊണ്ട്‌ തന്റെ ഇഷടങ്ങള്‍ക്ക്‌ അവളെ വിധേയമാക്കാന്‍ ശ്രമിക്കുന്നു. വീടിനും വീടിന്റെ ഗൃഹനാഥയായ ഭാര്യക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കുന്നത്‌ പുരുഷന്‍ തന്നെയാണെന്നും കാണാം. വീട്ടില്‍ നിന്നും പുറംലോകത്തിലേക്ക്‌ തുറന്നുവെച്ച കണ്ടുപോലെയാണ്‌ കവിതയുടെ ഗതി. പുറത്ത്‌ അധികാരത്തിന്റെ അന്ധതകൊണ്ട്‌ നടമാടുന്ന രാഷ്ട്രീയ അധികാരം. അടിയന്തരാവസ്ഥക്കാലത്ത്‌ എഴുതിയ കവിതയാണ്‌ “ശാന്ത” എന്ന പ്രത്യേകതയും. അകത്ത്‌ സ്വപ്നങ്ങള്‍ക്കനുസരിച്ച്‌ സ്ത്രീയെ മാറ്റി തീര്‍ക്കാന്‍ വെമ്പുന്ന പുരുഷ സൃഷ്ടി. എല്ലാ പീഡ്ദനങ്ങളും ഏറ്റുവാങ്ങി പുറംലോകം കാണാതെ വീടിനുള്ളില്‍ കഴിച്ചുകുട്ടുന്ന സ്ത്രീ ഈയവസ്ഥ യോടാണ്‌ കടമ്മനിട്ട കലഹിക്കുന്നത്‌. “നമുക്കല്‍പ്പമാശ്രകളെങ്കിലും സ്വന്തമാക്കാം എന്നാഗ്രഹത്തോടെ കയറിവരുന്ന പുരുഷന്‍ ഭാര്യയുടെ ശരീരം മാത്രം ആഗ്രഹിക്കുന്ന വ്യക്തിയാണ്‌. അയാള്‍ക്കു കിട്ടുന്നത്‌ വികാരങ്ങളില്ലാത്ത ഭാര്യയുടെ ശരീരവും. ആ ശരീരത്തില്‍ അയാള്‍ ഭുതകാല പ്രണയ വൈകാരികത യിലൂടെ കാല്‍പ്പനികാംശം നിറയ്ക്കുന്നു. സ്ത്രീ ശരീരം തന്റേതെന്നഭി മാനിക്കുന്നു. “നീയെന്താണിങ്ങനെ നിര്‍വികാരയായിരിക്കുന്നത്‌ എന്ന അയാളുടെ ചോദ്യത്തില്‍ നിന്ന്‌, അവളുടെ മനസ്സിനെ അയാള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല എന്ന്‌ വ്യക്തമാണ്‌. ഒരു നെടുവീര്‍പ്പെങ്കിലും അയച്ച്‌ മനനത്തിന്റെ കല്‍ച്ചങ്ങല പൊട്ടിക്കാന്‍ അവളെ നിര്‍ബന്ധിക്കുന്നു. അത്‌ അവളുടെ മനസ്സിലെവിടെയോ തട്ടി. അവളില്‍ ചലനമുണ്ടായി. അവളുടെ നെടുനിശ്വാസത്തിന്റെ നനവുള്ള ചുട്‌ അയാളുടെ മുഖത്ത്‌ തട്ടി. 181 നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു. ഇവിടെ വെച്ച്‌ കവിതയുടെ ഗതി മാറുന്നു. ഇവിടെയും പുരുഷനാണധികാരി. തന്റെ ആഗ്രഹങ്ങള്‍ക്ക്‌ പൂര്‍ത്തി നല്‍കിയ സ്ത്രീയെ ദേവതയാക്കി അവളോട്‌ ഉണരാന്‍ ആവശ്യപ്പെടുന്ന കവി. “കാര്‍കുഴലിന്‍ മിന്നലു ചൂടി നീള്‍മിഴിയില്‍ കതിരു പേറി കാതുകളില്‍ ഓല ഞാത്തി കല്ലു മാലയണിഞ്ഞൊരുങ്ങി?* ഗ്പതിരോധങ്ങളേതുമില്ലാതെ കീഴടങ്ങിയ ഈ സ്ത്രീ ഭൂമി തന്നെയാണ്‌. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന പ്രവൃത്തികളില്‍ ക്ഷമിച്ചും സഹിച്ചും അവര്‍ക്കു വഴങ്ങികൊടുക്കുന്ന ഭൂമിദേവി/അമ്മ എന്ന സങ്കല്‍പം കടമ്മനിട്ട കവിതകളുടെ ആധാരശിലയാണ്‌. അതുപോലെ യാണ്‌ ശാന്തയിലും പരാതികളും പരിഭവങ്ങളുമില്ലാത്ത ശാന്തയെ നല്ല ദേവതയായിട്ടാണ്‌ ഈ കവിതാവസാനം കാണുന്നത്‌. യാഥാര്‍ത്ഥ്യവും സ്വപ്നവും ഉണ്ടാക്കിയെടുത്ത സംഘര്‍ഷ ത്തില്‍ നിന്ന്‌ നല്ലൊരു ഭാവി ജനിക്കുമെന്ന ശുഭ്രപതീക്ഷ ഈ കവിതയില്‍ കാണാം. ഗ്രാമമാണ്‌ ഇതിലെ പശ്ചാത്തലം. നഗരത്തിന്റെ തിരക്കില്‍ നിന്ന്‌ അക്ഷരത്തിന്റെയും അക്കത്തിന്റെയും ചിഹ്ന വ്യവസ്ഥയില്‍ നിന്ന്‌ ഓടിരക്ഷപ്പെട്ടു വന്നവന്റെ ചിത്രം, ഗ്രാമം നല്‍കുന്ന സാഭാഗൃതയും ഈ കവിതയുടെ പ്രത്യേകതകളാണ്‌. സാധാരണ സ്ത്രീയില്‍ നിന്നു പ്രപഞ്ച മാതാവായാണ്‌ ശാന്ത ഉയരുന്നത്‌. വര്‍ത്തമാനാവസ്ഥ കൊടും വരള്‍ച്ചയുടേതാണ്‌ എന്നും 182 അതിനു കാരണം സമുഹത്തിലെ എല്ലാവരുമാണെന്ന്‌ പരസ്പരം പഴിചാരി കഴിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്നു. ഈ കവിതയില്‍. കുളവും കിണറും തോടും ഒരു കാലത്ത്‌ പ്രകൃതിയുടെ വരദാനങ്ങളാ യിരുന്നു. ദുര മൂത്ത മനുഷ്യന്‍ അവയെ കുഴിച്ചുമൂടുകയും മണ്ണിട്ടു നികത്തുകയും ചെയ്യുന്നു. ്രകൃതിക്കു സംഭവിക്കുന്ന നാശം മനുഷ്യന്റെ തന്നെ നാശത്തിനാണെന്നറിയാത്ത ജനത വീണ്ടുവിചാരങ്ങളിലേര്‍ പ്പെടുന്നതിന്റെ ചിത്രമാണ്‌ ഇന്നത്തെ കാലത്തെ കുളങ്ങളുടെ പുനരുജ്ജീവനം. പ്രകൃതി യെയും പ്രകൃതിയുടെ സത്തയേയും വീണ്ടെടുക്കാന്‍ വ്യക്ത്ൃയനുഭവത്തെ സാമൂഹികാനുഭവമാക്കി മാറ്റി അവയിലൂടെ സമുഹനന്മ നേടാന്‍ കൂടി ഈ കവിത ലക്ഷ്യമിടുന്നു. 6.3.1. ശാന്തയിലെ വൈരുദ്ധ്യങ്ങള്‍ നഗരം ണ ഗ്രാമം, സ്വപ്നം % യാഥാര്‍ത്ഥ്യം, സ്ത്രീ %“ പുരുഷന്‍, വീട്‌ x പുറം എന്നീ വൈരുദ്ധ്യങ്ങള്‍ കവിതയില്‍ ചര്‍ച്ചാവിഷയമാകുന്നു. കവിതയിലെ വൈരുദ്ധ്യങ്ങളാണ്‌ ശാന്തയെ ശാന്തയാക്കി നിര്‍ത്തുന്നത്‌. യാഥാര്‍ത്ഥ്യത്തെ വായനക്കാരന്‌ മുന്നില്‍ അവതരിപ്പിക്കു വാനും കവിക്ക്‌ കഴിയുന്നത്‌ ഇതിലുടെയാണ്‌. നഗരത്തിന്റെ പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കവിക്ക്‌ തന്നെത്തന്നെ ആത്മപരിശോ ധന നടത്തേണ്ടി വരുന്നുണ്ട്‌ കവിതയില്‍. ഫയലുകളുടെയും കണക്കുകളു ടെയും തിരക്കു പിടിച്ച ജീവിതത്തില്‍ നിന്ന്‌ സ്വന്തം സുഖം അന്വേഷിച്ച്‌ എത്തുന്ന കവി ഗ്രാമമാണ്‌ നല്ലതെന്നും ഗ്രാമത്തിന്റെ സ്വച്ഛതയേയും കാമിനിയേയും പുണരാനാണ്‌ എത്തുന്നതെന്നും വൃക്തമാണ്‌. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ ഗ്രാമത്തില്‍ കവിക്ക്‌ നേരിടേണ്ടിവരുന്നത്‌. പ്രകൃതി 183 പോലും കവി സങ്കൽപങ്ങള്‍ക്കെതിരാണ്‌. കുടിക്കാനും കുളിക്കാനും ജലം പോലുമില്ലാത്ത പ്രകൃതി. സ്വന്തം വീട്ടിലാണെങ്കില്‍ വാടി തളര്‍ന്നുപോയ കുട്ടികള്‍, തനിക്കു വെള്ളം കിട്ടാത്തതിനു കാരണം മറ്റുള്ളവരാണെന്ന്‌ കരുതി അന്വ്യോന്ൃയം പുലയാട്ടുകയും പുലഭ്യം പറയുകയും ചെയ്യുന്ന സമുഹവാസികള്‍. നഗരം പരിഷ്കാരങ്ങളുടേ താണെങ്കില്‍, ആ പരിഷ്കാരങ്ങള്‍ക്കൊപ്പമെത്താന്‍ വെമ്പുന്ന ഗ്രാമം>o ഈ കവിതയില്‍ കാണുന്നു. ഗ്രാമത്തിന്റെ ചൈതന്യം കെട്ടുപോകുന്നു. അതു നിലനിര്‍ത്ത ണമെങ്കില്‍ ഭൂമി ദേവിയെ പ്രസാദിപ്പിക്കണം. അതിനു സ്വന്തം സ്ത്രീയെ അഭിരമിപ്പിക്കുന്നു.പഴയകാല ഓര്‍മ്മകളെ, സമൂഹ നന്മകളെ ഉണര്‍ത്തുന്നു. ശാന്ത ഭൂമി ദേവിയായി മാറുന്നു. പഴയകാല നാടോടി സംസ്കൃതിയില്‍ ഇണച്ചേരല്‍ ഭൂമിയില്‍ വിത്തിറക്കുന്നതിനെ സൂചിപ്പിക്കുന്നതാണ്‌. കലപ്പ കൊണ്ട്‌ നിലം ഉഴുന്നത്‌ ഉദാഹരണം. ഈയൊരു തലം വൈലോപ്പിളളി ജലസേചനത്തിലും ആവിഷകരിക്കുന്നുണ്ട്‌. ഗ്രാമത്തിന്റെയും നഗര ത്തിന്റെയും അനുഭവങ്ങള്‍ ഒരേപോലെയുള്ള കവി പറയുന്നത്‌ കവിയുടെ ആത്മവത്തയില്‍, പ്രകൃതി സ്ത്രീ ബോധം ഉള്ളതുകൊണ്ടാണ്‌. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുളള കൂടിച്ചേരലുകള്‍ സാധ്യമാക്കുകയും അവയിലൂടെ നഗ്നസത്യങ്ങളെ വെളിച്ചത്ത്‌ കൊണ്ടു വരികയും ചെയ്യുന്ന കവിതയാണ്‌ ശാന്ത. ഈ സ്വപ്നവും യാഥാര്‍ത്ഥ്യവും പലപ്പോഴും സാമുഹികാവബോധമായി മാറുന്നുമുണ്ട. കാല്‍പനികതയില്‍ രമിക്കുന്ന മനസ്സും വര്‍ത്തമാന കാലത്തോടു സംവദിക്കുന്ന യഥാര്‍ത്ഥ്യ ങ്ങളും നിറഞ്ഞ ശാന്ത എന്ന കവിതയില്‍ സ്വപ്നം കാണാന്‍ ആര്‍ക്കും കഴിവുണ്ടെന്നും യാഥാര്‍ത്ഥൃത്തിലേക്കിറങ്ങുമ്പോള്‍ പൊള്ളുന്ന മനു ഷ്യനെ കാണുന്നത്‌ എന്നു കവി കണ്ടെത്തുന്നു. കാല്‍പനിക ഭാവങ്ങള്‍ 184 പദ്യത്തിലും യാഥാര്‍ത്ഥ്യങ്ങള്‍ ഗദൃത്തിലുമാണ്‌ ശാന്തയില്‍ അവതരിപ്പിക്ക പ്പെടുന്നത്‌. “അക്ഷരങ്ങളുടെയും അക്കത്തിന്റെയും ബലാല്‍സംഗത്തില്‍ നിന്ന്‌ ഒരു നിമിഷം മോഷടിച്ചെടുത്ത്‌ മോചനം കാംക്ഷിച്ച്‌ ഞാന്‍ നിന്റെ അടുത്ത്‌ എത്തിയിരിക്കുകയാണ്‌. അയാള്‍ക്ക്‌ ബാഹ്യലോകത്തോടുള്ള ബന്ധം ആകെതന്നെയും ലൈംഗിക ബന്ധമാണെന്നിവിടെ ധരിക്കുന്നത്‌.” അസ്വാസ്ഥത്തിന്റെയും ദുരിതത്തിന്റെയും നടുവില്‍ നിന്ന്‌ തന്റെ പെണ്ണിനെ തേടി അയാള്‍ ഗ്രാമത്തില്‍ എത്തുകയാണ്‌. പുരുഷന്റെ അടിമയാവേണ്ടവളാണ്‌ സ്ത്രീ. അതുകൊണ്ട്‌ മക്കളെ നോക്കി വീട്ടുവേല ചെയ്ത്‌ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കുക കൂടി സ്ത്രീ ചെയ്യണമെന്ന്‌ നിഷ്കര്‍ഷിക്കുന്നു. ഗ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്ന ദര്‍ശനത്തെ കടമ്മനിട്ട സ്ത്രീ പുരുഷ സ്വത്വത്തിലുടെ ഉയര്‍ത്തി ക്കൊണ്ടുവരികയാണ്‌. എന്നാല്‍ സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായി നിര്‍ത്തി ജീവന്റെ ആവിര്‍ഭാവത്തെയും അസ്തിത്വത്തെയും സമഗ്രമായി ആവിഷര്‍കരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. “ശാന്ത്യില്‍ സ്ത്രീക്കാണ്‌ പ്രാമുഖ്യം എന്നു ശാന്ത എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും പുരുഷന്റെ വീക്ഷണ കോണുകളിലൂടെ ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നു കാണിച്ചു തരുക കൂടിയാണ്‌ കവി ചെയ്യുന്നത്‌. സ്ത്രീയെ സ്ത്രീയായി കാണുവാനല്ല മാതാവായി കാണുവാനാണ്‌ കവിക്ക്‌ ഇഷടമെന്നു വ്യക്തമാകുന്നത്‌. ശാന്തയിലെ സ്ത്രീയെ ദൈവീക സങ്കല്‍പത്തിലേക്കെത്തിക്കുമ്പോഴാണ്‌. ഈ ദൈവീക സങ്കല്‍പം പുരുഷ കാഴ്ച്ചയിലധിഷ്ഠിതവുമാണ്‌. എന്നാല്‍ മാതൃബിംബ 185 ത്തിനും സ്ത്രീക്കും പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ന്നിപ്പറയുക കൂടിയാണ്‌ കവി ചെയ്യുന്നത്‌. നിറഞ്ഞ പെണ്ണേ, പുരിങ്കുഴലീ കരിന്തകര കടഞ്ഞ പെണ്ണേ കടമ്മനിട്ട ക്കാവു തീണ്ടാന്‍ നീ ഉണരൂ നീ ഉണരു” എന്ന്‌ കവി പറയുന്നു. വീടിനുള്ളില്‍ തളക്കപ്പെടേണ്ടവളാണ്‌ സ്ത്രീയെന്നും പുറംലോകം പുരുഷനു മാര്രം അധികാരപ്പെട്ടതാണെന്നും ഗൃഹഭരണത്തിന്റെ ചിത്രവും, ഓഫീസുകളുടെ ചിത്രവും ശാന്തയില്‍ വ്യക്തമാക്കുന്നു. അധികാരത്തിന്റെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന സ്ത്രീ പുരുഷ സമത്വം വീട്‌/പുറം എന്നീ ദന്്ങ്ങളെ സൃഷടിക്കുന്നു. വീടിന്റെ ചുറ്റുവട്ടത്തു നിന്നും മോചനം നേടാന്‍ പുറം ലോക കാഴ്ച്ചയില്‍ നിന്നു മോചനം നേടാന്‍ കവി കാണുന്ന മാര്‍ഗ്ഗം രത്ൃയവസ്ഥയുടേതാണ്‌. സ്വകാര്യത എന്ന ബിംബം ഇതിനിടയില്‍ ്രവര്‍ത്തിക്കുന്നു. 6.4. പിത്യബിംബം ശാന്ത, കുറത്തി, കോഴി എന്നീ ബിംബങ്ങള്‍ സ്ത്രീയ വസ്ഥകളെ വ്യഞ്ജിപ്പിക്കുന്നതെങ്കില്‍ “കിരാതവൃത്തം* പിതൃബിംബ സൂചകമാണ്‌. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുമ്പോള്‍ ശനര്യം കുടും. നെഞ്ചത്തൊരു പന്തം കുത്തി നീറായ വനത്തില്‍ നടുവില്‍ നില്‍ക്കുന്ന കാട്ടാളന്റെ മനസ്സു നിറയെ ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളില്‍ തിളയ്ക്കുന്ന പ്രതികാരാഗ്നിയാണ്‌. സ്വന്തം അസ്ഥിത്വം തേടുന്ന കാട്ടാളന്‍ പ്രകൃതിയുടെ തന്നെ പ്രതിരൂപമാണ്‌. പ്രകൃതിക്കു സംഭവിക്കുന്ന ഓരോ നാശവും കാട്ടാളന്റെ തന്നെ നാശത്തിലേക്കാണെന്ന കാട്ടാളന്റെ തോന്നല്‍ 186 ഉലകാകെ ഉലക്കും മട്ടിൽ അലറുകയും കുതറിക്കുകയും ചെയ്യുന്നു. അലറലും കുതറലും പടയണിക്കോലത്തിന്റെ മാതൃകയെ ഓര്‍മ്മിപ്പിക്കുന്നു. കണയേറ്റ കരിമ്പുലിയെപ്പോലെ അലറി വിളിച്ചുകൊണ്ടു വരുന്ന കാട്ടാളനെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു. ““കണയേറ്റ കരിമ്പുലി പോലെ ഉരുള്‍പൊട്ടിയ മാമലപോലെ ഉലകാകെയുലക്കും മട്ടിൽ അലറി കാട്ടാളന്‍...” ലോകത്തിനു മുഴുവന്‍ വെളിച്ചം പകരാന്‍ ഉലച്ചുകൊണ്ട്‌ കാട്ടാളന്റെ വരവ്‌ ദൈവികചൈതന്യം വഹിക്കുന്ന മൂര്‍ത്തികള്‍ക്ക്‌ തുല്യമാണ്‌. പൊയ്പ്പോയ ഗ്രാമസഭാഗ്യത്തെയാണ്‌ കാട്ടാളന്‍ തേടുന്നത്‌. തുളസി ക്കാടുകളും മുത്തങ്ങാപ്പുല്ലുകളും, ഈറന്‍മുടി കോതിയും, സന്ധ്യകളും നഷ്ടപ്പെട്ടതോര്‍ത്തു വിലപിക്കുന്ന കാട്ടാളന്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകരുന്നതിലേക്ക്‌ ശ്രദ്ധ തിരിക്കുന്നു. കാട്‌ ആളുന്നവനാണ്‌ കാട്ടാളന്‍. ആ കാട്ടാളന്റെ സംസ്കൃതിയും നിലനില്‍പ്പും കാടിനെ ചുറ്റിപ്പറ്റിയാണ്‌. കാട്ടിലും അവന്റെ ആശ്വാസം കിടാങ്ങളാണ്‌. ആ കിടാങ്ങളെ നഷടപ്പെട്ട ദുഃഖം അവനെ പേടിപ്പെടുത്തുന്നു. ““എവിടെപ്പോയെന്റെ ദിനങ്ങള്‍ ? എവിടെപ്പോയെന്റെ കിടാങ്ങള്‍” " പോയദിനങ്ങളെ തിരിച്ചെടുക്കുവാനാവില്ലെന്നും, കിടാങ്ങളെ പ്പോലും നഷ്ടപ്പെടുകയാണെന്നും തിരിച്ചറിയുന്ന കാട്ടാളന്‍ മലതീണ്ടിയശുദ്ധം ചെയ്തവരുടെ ശരീരം തലയില്ലാതെ ഒഴുകണമെന്നും, കുലം മുടിച്ചവരുടെ 187 കുടല്‍ മാല കൊണ്ട്‌ തന്റെ നാട്ടില്‍ / ലോകത്തില്‍ നിറമാല തുക്കുമെന്നും പറയുന്നു. നഷടപ്പെട്ട സനഭാഗ്യങ്ങള്‍ക്ക്‌ കാരണക്കാരായവരെ ശിക്ഷിക്കാന്‍ മത്താടി മയങ്ങിയ ശക്തികളെ ഉണര്‍ത്തി പ്രതികാരം ചെയ്യാനും കാട്ടാളന്‍ ഒരുക്കമാണ്‌. ആശകളഭെല്ലാം നശിച്ച്‌ അതില്‍ നിന്നുണ്ടായ ക്രോധവും തേങ്ങലും പെട്ടെന്നു തന്നെ കത്തിജ്ജ്വലിച്ച്‌ എല്ലാത്തിനെയും എതിര്‍ക്കുന്ന വനാവുന്നു കാട്ടാളന്‍. സുൂര്യനുദിക്കുകയും നിഴലായി അമ്പിളി വളരുകയും, മരങ്ങളെല്ലാം വളരുകയും ചെയ്യുമ്പോള്‍ ദുഃഖമെല്ലാം പോയി കാട്ടാളന്‍ ചിരിക്കുന്ന അവസ്ഥ സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ്‌. വനമെല്ലാം നശിക്കുകയും, ഗ്രകൃതി തന്നെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനൊരു ഉറഞ്ഞുതുള്ളല്‍ കാട്ടാളനിലൂടെ കവി അവതരിപ്പിക്കുന്നു. സ്ത്രീ ബിംബങ്ങളില്‍ ആവിഷകൃതമായ ഈ കവിത പുരുഷന്റെ ആഗ്രഹവാഞ്ജയെ വ്യഞ്ജിപ്പിക്കുന്നു. കാടത്തികള്‍, ഈറന്‍മുടി, ഉടല്‍, മുലക്കെട്ട്‌ എന്നീ ്രയോഗങ്ങള്‍ ഉദാഹരണമാണ്‌. 6.5. പിത്ൃബിംബം പ്രാഗ്രൂപം പുരുഷ കാഴ്ച്ചയിലധിഷ്ഠിതമായ സ്ത്രീരുപ ഭാവങ്ങളെ സമന്വയിപ്പിക്കുന്ന “കാട്ടാളന്‍” എന്ന കവിത (്രാചീനതയുടെ വന്യമായ പ്രകൃതിയെ ആവിഷകരിക്കുകയും ഭക്തിയും കാമവും എപ്രകാരം കവിതയില്‍ ആവിഷര്‍കരിച്ചിരിക്കുന്നു എന്നും ചിത്രീകരിക്കുന്നു. കാട്ടുകിഴങ്ങിന്റെ മൂട്ടില്‍ മുളച്ചു മുതിര്‍ന്ന കാട്ടാളന്‍ സ്വന്തം അസ്തിത്വമുള്ളവനാണ്‌, കായ്ക്കനി തിന്നു നടന്ന കാട്ടാളന്റെ പിന്നത്തെ അവസ്ഥ വാത്മീകിക്ക്‌ സര്‍ഗ്ഗചേതന ഉണ്ടായതിനു തുല്യമാണ്‌. കിളിയെ 188 കൊല്ലുകയും ഇണയുടെ ദുഃഖം കണ്ടതു കൊണ്ട്‌ സങ്കടം കുമിയുകിയും ചെയ്തു. വാത്മീകിയെ പ്രാചീന സംസ്കാരത്തെ സ്മരിക്കുന്നതി നോടൊപ്പം കാട്‌ ആളുന്നവന്റെ ചിഗ്രം കൂടി കവി വരച്ചിടുന്നു. നിഷാദന്‍ ഇണക്കിളികളൊന്നിനെ അമ്പെയ്തു വീഴ്ത്തിയതു പശിയകറ്റാ നായിരുന്നു. ആ അമ്പ്‌ അവനിലേക്കു തിരിഞ്ഞു കുത്തി അമ്പായി മാറുകയും ചെയ്തു. “ഇണയുടെ ദുഃഖം കണ്ടെന്നുളളില്‍ കനലു നിറഞ്ഞു കുമിഞ്ഞു. കാരുണ്യോദയം അവനെ ദുഃഖിതനാക്കി സോപാനത്തില്‍ മേലേപ്പടിയില്‍ നില്‍ക്കുന്നവരില്‍ നിന്നു വന്ന ശാപം, നെഞ്ചിലേറ്റ അന്‍പിന്റെ മുറിവിനാഴം കൂട്ടി. ഉണങ്ങാത്ത മുറിവുണ്ടാക്കാന്‍ അവരുടെ കല്ലേറും കാരണമായി. വന്ൃയതയോടും വനത്തോടും വിടപറഞ്ഞിറങ്ങിയ കാട്ടാളന്റെ പിന്നത്തെ ചരിത്രം കണയറ്റു വീണ കിളിയുടെ കഥ തന്നെയാണ്‌.” ”". കിളിയോട്‌ സഹതാപവും കാട്ടാളനോട്‌ വിദ്വേഷവും വളരുന്നു. ്രകൃതിയി ലുള്ള വസ്തുക്കളി൯മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കായ്‌ കായ്ക്കുമ്പോള്‍ കാട്ടാളന്‍ ലഭിക്കുന്നത്‌ തൊണ്ടും തൊലിയും, പൂപൂത്തപ്പോള്‍ കൊഴിയുന്ന പോളകള്‍ ഇതെല്ലാം മനസ്സിലാക്കുന്ന കാട്ടാളന്‍ ഭൂമിദരിദ്രമാണെന്നു കണ്ടെത്തുന്നു. (പകൃതിക്കു സംഭവിച്ച വിച്ഛത്തി കാട്ടാളനെ കാട്ടാളന്‍ അല്ലാതാക്കുന്നു. എവിടെ നോക്കിയാലും ഇല്ലായ്മകള്‍ മാ്രം. ഇതിനു പരിഹാരമായി കാട്ടാളന്‍ സ്വന്തം കരിന്തൊലി തന്നെ ഉനറക്കിട്ട്‌ എടുത്ത്‌ പുതച്ചൊരു പുതപ്പുണ്ടാക്കുന്നു. എന്നിട്ടു ദേവിയെ സ്തുതിക്കുന്നു. ഈ ദേവി പ്രകൃതി മാതാവു തന്നെയാണ്‌. പ്രകൃതിയില്‍ സുരഭിലമായി കിട്ടുന്ന വസ്തുക്കള്‍ കൊണ്ടാണ്‌ ദേവിയെ ഉണര്‍ത്തുന്നത്‌. 189 പ്രകൃതി പുരുഷ സങ്കല്‍പങ്ങളുടെ സമന്വയത്തെ തന്മയത്വ ത്തോടെ അവതരിപ്പിക്കുന്ന കാട്ടാളന്‍ എന്ന കവിത നിലനില്‍ക്കേണ്ട പ്രകൃതിയെ ക്കുറിച്ച്‌ ്രാഗ്‌ അവബോധത്തിലൂടെ അവതരിപ്പിക്കുന്നു. കാഞ്ഞിരമാല അണിഞ്ഞവളായ ദേവി ദൈവികത്വത്തില്‍ നിന്നും കാമിനി സങ്കല്‍പത്തി ലേക്കുയരുന്നുണ്ട്‌. കാമം തീര്‍ക്കാന്‍ ഉണരാനാവശ്യപ്പെടുന്ന കാട്ടാളന്‍ താന്ത്രികതയുടെ തീക്ഷണമായ ആവാഹന സനന്ദര്യം പ്രകാശിപ്പിക്കു ന്നുണ്ട്‌. മാതൃകാരുപങ്ങളായി അവതരിക്കുന്ന കാട്ടാളനും ദേവിയും ജൈവവൈവിധ്യങ്ങളുമെല്ലാം, ആവാസ വ്യവസ്ഥിതിയും തകരുന്നിടത്ത്‌ പഴയകാല ഓര്‍മ്മകളിലേക്ക്‌ പോകാന്‍ ചടുല താളവുമായി കാട്ടാളന്‍ എത്തുന്നു. മണ്ണും, വിത്തും, കാമവും ആരാധനയുമായി വഴിമാറുന്നു തോറ്റി ഉണര്‍ത്തലുകള്‍. “ഉല്‍ക്കടമോഹമൊരുക്കിയ മണ്ണില്‍ വിത്തു വിതച്ചു വളര്‍ത്താന്‍ വിത്തിനുള്ളില്‍ പുതുമുളയായെന്‍ സ്വത്വം കാട്ടി ജയിക്കാന്‍ കത്തും കാമമെരിക്കുന്നെന്നെ ഉണരുണരു നീ പെണ്ണെ” ഭൂമിദേവിക്കുളള ആരാധനയോടു ബന്ധപ്പെടുത്തി നടത്തുന്ന അനുഷ്ഠാനങ്ങളില്‍ ഭൂമി പൂജാനുഷ്ഠാനം നിര്‍ബന്ധമാണ്‌. സ്വന്തം സ്വത്വത്തെ ആത്മസംതൃപ്തിക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു മുന്നില്‍ ്രതിഷഠിക്കാനും ഒരേ ഒരു മാര്‍ഗ്ഗം ഭൂമിയില്‍ പൊന്നു വിളയിക്കുക എന്നതാണ്‌. അത്‌ കാലഘട്ടം ആവശ്യപ്പെടുന്ന തിരിച്ചറിവാണ്‌. ഉര്‍വൃരതാനുഷ്ഠാനത്തിന്റെ ഭാഗമായി ഉണ്ടായ ആത്മധൈര്യം കാട്ടാളനില്‍ 190 പ്രകടമാണ്‌. ഭക്തിയും കാമവും കാട്ടാളനില്‍ സംഭരിച്ചിരിക്കുന്നു. പാരിസ്ഥിതിക സ്ത്രീവാദം ആവശ്യപ്പെടുന്ന ഒരു ഘടന ചൂഷിതാവസ്ഥ ക്കെതിരെ മണ്ണിനും പെണ്ണിനും സംരക്ഷണം നല്‍കുക എന്നതാണ്‌. പിതൃബിംബമായി സംരക്ഷണ ത്തിന്‌ ആക്കം കൂട്ടാന്‍ കാട്ടാളന്‍ അവതരിച്ചു. ഭക്തിയും, കാമവും പ്രതൃക്ഷ ഘടകങ്ങളാക്കി ഭൂമി/സ്ത്രീ ആദ്യകാലങ്ങളില്‍ ഭക്തിയുടെ രൂപങ്ങളായിരുന്നു എന്നും പിന്നീടവ മൂല്യച്യുതി സംഭവിച്ച കാമരുപത്തിന്റെ മുര്‍ത്തിമദ്‌ ഭാവമായെന്നും കാട്ടാളന്‍ കണ്ടെത്തുന്നതിന്റെ തലം ദേവിയിലൂടെയാണ്‌ ആവിഷകരിക്ക പ്പെടുന്നത്‌. ഭൂമിയോടുള്ള കാമവും പെണ്ണിനോടുള്ള ഭക്തിയും പുതിയ പരിപ്രക്ഷത്തില്‍, സ്പഷ്ടമായ വൃതിരേകത്തിന്റെ വേര്‍തിരിവിന്റെ പുരുഷാധിഷ്ഠിത കാഴിച്ചപ്പാടിന്റെ തലകീഴ്മറി യലാവുന്നു. ആദിമ സംസ്കാരത്തിന്റെയും ഭക്തിയുടെയും രതിയുടെയുമൊക്കെ താളമായി മാറുന്ന കടമ്മനിട്ട കവിത അതിന്റെ ബാഹ്യതലങ്ങളില്‍ വര്‍ത്തമാന ചിത്രണങ്ങളും ആന്തരികതലങ്ങളില്‍ പ്രാഗ്‌ ജീവിത സങ്കല്‍പ്പങ്ങള്‍ നിറച്ചുവെക്കുന്നു. ഇതുവഴി ആദിമ സംസ്കാരത്തില ധിഷഠിതമായ സമുഹവും, സമകാല വ്യവസ്ഥ അതിവര്‍ത്തിക്കുന്ന സമൂഹവും തമ്മിലുള്ള വൃത്യയങ്ങള്‍ ദര്‍ശിക്കാന്‍ പര്യാപ്തമാണ്‌ ഈ കവിതകള്‍. 6.6. ശക്തിസ്വരുപിണിയായ സ്ത്രീ ലളിതാസഹ്രസനാമത്തോട്‌ സാദൃശ്യമുള്ള രചനയാണ്‌ “ദേവിസ്തവം”. സഹ്രസനാമത്തിലെ 246-0൦ നാമമാണ്‌ പാര്‍വൃതി. “ഹേ പാര്‍വൃതി” എന്ന സംബോധനയിലാണു കാവ്യാരംഭം. പര്‍വൃണേന്ദു പ്രമാദേ എന്നത്‌ “ശരച്ഛന്ദ്രനിഭാനനാ” എന്നതില്‍ നിന്നുമാണ്‌. മാശ്രമല്ല 191 ശ്രീ ചക്രത്തില്‍ പനര്‍ണ്ണികളില്‍ അര്‍ച്ചന നടത്തുക ഉത്തമമാണെന്നു തന്ത്ര വിധി. “പ്രസന്ന്‌ നിരവധി നാമങ്ങളുടെ അര്‍ത്ഥസംയോജനത്തില്‍ നിന്നും ഉളവായതാണ്‌. സര്‍വ്വ മംഗളകാരിണിയായ ത്രിപുരസുന്ദരി സദാ പ്രസന്ന യാണ്‌ എന്നു തന്ത്രം ഭാവികേ-ഭവാനി, ഭഗവതി, ഭവ ചക്രവര്‍ത്തിനി എന്നീ മുന്നു നാമങ്ങളുടെ സംയോഗമാണ്‌. ഭവാനി-ജനന മരണ സ്വരൂപമായ ‘ഭവ്‌ത്തെ നശിപ്പിക്കുന്നവളാണ്‌. ഭഗവതി-ഭഗമുള്ളവള്‍ -മഹായോനി- സര്‍വ്ൃതിനും അമ്മ. ഭഗചക്രവര്‍ത്തിനി-്രപഞ്ച വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നവള്‍. ഇവയെ മുന്നിനെയും യോജിപ്പിക്കുന്ന അര്‍ത്ഥ ഗനരവത്തോടെയാണ്‌ “ഭാവിക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഭൈരവി - ഭയത്തെ വിടുതല്‍ ചെയ്യുന്ന ഗുരുസ്വരുപമായവള്‍. പ്രചണ്ഡിക എന്ന പ്രയോഗം ചണ്ഡിക എന്ന നാമത്തില്‍ നിന്നുമാണ്‌. ഉഗ്രശക്തിയോടെ പ്രതികരിക്കുന്ന വളാണു ചണ്ഡിക. ഗ്രപണ്ഡിക എന്നാകുമ്പോള്‍ ഈ ശക്തിഭാവം കൂടുതല്‍ ഉന്നിദ്രമാകുന്നു. സാല്‍വൃദനമേ എന്ന സംബോധന ശ്രീ മഹാരാജ്ഞി രാജരാജേശ്വരി തുടങ്ങിയ നാമങ്ങളില്‍ നിന്നു രൂപപ്പെട്ടതാണ്‌. ലളിത സഹ്രസ നാമത്തിന്റെയും സനന്ദര്യ ലഹരിയു ടെയും സംസ്‌ക്കാരം ഈ കവിതയില്‍ തുടിക്കുന്നു?” ദേവിയുടെ അനുഗ്രഹം കിട്ടുന്നതിനു വേണ്ടിയുള്ള അര്‍ച്ചനയാണ്‌ ഇതെന്നു കാണാം. മറ്റു കവിതകളില്‍ നിന്നു വൃത്ൃസ്തമായി ശാക്തേയ പുജാ സൂചന നല്‍കുന്ന പദങ്ങള്‍ ഇതില്‍ പ്രകടമാണ്‌. എന്റേതായ ലോകത്തില്‍ നിന്നും എന്റെ യോഗത്തിലേക്ക്‌ എത്തിപ്പെട്ടതിന്റെ വ്യംഗ്യാര്‍ത്ഥങ്ങള്‍ “ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം എന്ന വരികളില്‍ പ്രകടമാവുന്നു. ആധുനിക ലോകത്തിന്റെ ദുര്‍ഗതിയെ 192 സൂചിപ്പിക്കുന്നു. ഭക്തിനിര്‍ഭരായ കാലത്തില്‍ നിന്നു വന്ന ദേവിദാസന്‍ മാതൃഭാവത്തെ അറിഞ്ഞവനാണ്‌. ആരാധിച്ചവനാണ്‌. അമ്മ എന്ന സങ്കല്‍പത്തിനൊപ്പം തന്നെ കാമുകീ ഭാവവും കടന്നുവരുന്നുണ്ട്‌. “ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം വികാരോൽബണം വിശ്വഭാവം സമാകര്‍ഷചേതോവിതാനം, സരത്തില്‍ ഹൃദന്താവബോധോദയം, പാരിജാതം”?! ്രപഞ്ചമാതാവായി മാറുന്ന മാതൃദേവതയുടെ മടിത്തട്ടില്‍ കവി ശിശുവായി ഒട്ടികിടക്കുന്നു. ദേവത ശാന്തരുപിയാകുമ്പോള്‍ അവള്‍ പ്രണയിനിയാകുന്നു. കടമ്മനിട്ട അനുഭവിച്ചറിഞ്ഞ ദാര്‍ശനികാനുഭവ ങ്ങളുടെ സമന്വയ രൂപമാണ്‌ അദ്ദേഹത്തിന്റെ മാതൃദേവതാ സങ്കല്‍പ മെന്നു മനസ്സിലാക്കാം. പാര്‍വൃതി എന്ന ബിംബം ഉത്പാദിപ്പിക്കപ്പെടുന്ന അര്‍ത്ഥതലം പുരാണത്തിലെ പരമശിവന്റെ പത്നി, ഹിമവാന്റെ പുശ്രി എന്നീ നിലകളില്‍ നിന്ന്‌ ഈ സ്ത്രീ ബിംബം സാധാരണ മനുഷൃത്വത്തിലേക്ക്‌ എത്തുന്നു കവിതയില്‍. കവിത പ്രകീര്‍ത്തിച്ചു പാടുന്നത്‌ അമ്മയേയാണ്‌. ഈയമ്മയാകട്ടെ കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കാന്‍ കവി ആവശ്യപ്പെടുന്നു ദേവിയോട്‌. ശിവന്റെ രൂപത്തെ ഓര്‍ക്കുന്ന കപാലം, അസ്ഥി എന്നീ ബിംബങ്ങള്‍ ഭൂമിക്ക്‌ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെ കാണിക്കുന്നു. ഭൂമിയില്‍ വിലാപങ്ങള്‍ ഉയരുകയും ദിക്പാലകരെല്ലാം തീയിളക്കുകയും ചെയ്യുന്ന കവിയുടെ ലോകത്തില്‍ കാണുന്നതൊക്കെയും ഭൂമിയുടെ നാശത്തിന്റെ സുചനകളാണ്‌. അതുകൊണ്ട്‌ തൃക്കണ്ണ്‌ മുന്നും 193 തുറന്ന്‌ ആര്‍ഗ്രയായ്‌ തിളക്കുവാന്‍ ജ്വലിച്ച്‌ അന്ധകാരം ഇല്ലാതാക്കാന്‍ കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതക്കാന്‍ കവി ആവശ്യപ്പെടുന്നു ദേവി യോട്‌. ഈ ദേവി സങ്കല്‍പം കാലങ്ങളായി മനുഷ്യ മനസ്സില്‍ ഉറങ്ങി കിടക്കുന്ന മിത്തുകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്‌. ദേവി നല്ല മാതാവാണെന്നും തിന്മകള്‍ക്കെതിരെ പൊരുതാന്‍ ഭീകരരുപത്തില്‍ ്രത്യക്ഷപ്പെടും എന്നുള്ള വിശ്വാസം, ഈ കവിതയില്‍ നിഴലിക്കുന്നുണ്ട്‌. പടയണിക്കോലത്തിന്റെ രനദ്രഭാവം, തോറ്റി ഉണര്‍ത്തലുകള്‍. കാലങ്ങള്‍ കടന്നുചെന്നു യഥാര്‍ത്ഥാവസ്ഥ കാണിക്കുന്നതിലേക്ക്‌, ജ്ഞാന ദൃഷ്ടിയുടെ രൂപത്തിലേക്ക്‌ താന്‍ എവിടെ നില്‍ക്കുന്നു എന്ന തലത്തി ലേക്ക്‌ കവിതയിലെ ആശയം സഞ്ചരിക്കുന്നു. സ്ത്രീ ്രാതിനിധ്യത്തിന്റെ രഷരഭാവം, പുരുഷനാല്‍ തോറ്റി ഉണര്‍ത്തല്‍, ആദി കാലഘട്ടങ്ങളില്‍, സ്ത്രീ കരുണയായിരുന്ന സ്ഥാനത്തെ കാണിക്കുന്നു. അമ്മയായും, ദേവിയായും, കാമുകിയായും ഒക്കെ വിവിധ ഭാവങ്ങളില്‍ സ്ത്രീ ആരാധിക്കപ്പെട്ടവളായിരുന്നു. ഭൂമിക്കു സംഭവിക്കുന്ന നാശത്തിന്‌ സ്ത്രീയെ തോറ്റി ഉണര്‍ത്തേണ്ടതാവശ്യമാണ്‌. ആ സ്ത്രീയാകട്ടെ ദൈവീക ശക്തിയുള്ളവളും പുരാണ പരമ്പരയിലെ ആദ്യകണ്ണിയുമാണ്‌. പല പേരുകളിലാണവള്‍ അറിയപ്പെടുന്നത്‌. ആരു തന്നെയായാലും അവളെ പാടി ഉണര്‍ത്തുന്നത്‌ ഭൂമിയിലെ കരാള രൂപങ്ങളുടെ നാശത്തിനു കാരണമാകുമെന്നും കവി കരുതുന്നു. ഹേ! പാര്‍വ്വതി! എന്നാരംഭിക്കുന്ന കവിത അവസാനിക്കുന്നത്‌ ഹേ! ശ്യാമളേ ശാന്തരുപേ, സമുദ്രേ! എന്നിങ്ങനെയാണ്‌. പാര്‍വൃതി എന്നതില്‍ തുടങ്ങി ശാന്തരുപിണി സമുദ്ര എന്നിടത്തെത്തുമ്പോള്‍ എല്ലായിടത്തും വ്യാപിക്കുന്ന ശക്തിയെയാണ്‌ വിളിച്ചുണര്‍ത്തുന്നത്‌. വിശ്വമാനവ 194 സങ്കല്‍പത്തിലൂടെ സ്ത്രീ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന ഈ കവിത അടിസ്ഥാനപരമായി പ്രകൃതിയില്‍ ഉറച്ചു നിന്നുകൊണ്ട്‌ പരിസ്ഥിതി സ്ത്രീ ഭാവങ്ങളെ സമന്വയിപ്പിക്കുന്നു. സ്ത്രീയാണ്‌ പപഞ്ചത്തിന്റെ എല്ലാം. ഭാരതീയ ഗോത്ര സംസ്കാര ത്തിന്റെ ചൊല്‍വടിവുകളില്‍ അമ്മയായി ആരാധനാമുര്‍ത്തിയായി നിലകൊളഭുന്ന ദേവി മന്ത്രാര്‍ച്ചനകളുടെ ്രീണനങ്ങളില്‍ ഉണരുകയും പ്രസാദിക്കുകയും ചെയ്യുമ്പോള്‍ പ്രകാശം പരത്തി ക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ലോകനന്മ ഉണ്ടാകും. “ഇതാണെന്റെ ലോകം ഇതാണെന്റെ യോഗം” എന്ന വിലാസം കേള്‍ക്കാത്ത സ്വയം പ്രാപ്തമായ സമൂഹത്തെ സ്വപ്നം കാണാന്‍ കവിക്കു കഴിയുന്നത്‌ ഭാവവര്‍ണ്ണനയ്ക്കു പ്രാധാന്യം കൊടുത്തതു കൊണ്ടാണ്‌. “ഒരു സ്വതന്ത്രവ്യക്തിയായി സ്ത്രീയെ അംഗീകരിക്കാന്‍ പുരുഷനു കഴിയുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. കാരണം സ്ത്രീവ്യക്തിത്വത്തിന്റെ നിഷേധമാണ്‌ ആണ്‍കോയ്മ സംസ്കാരത്തിന്റെ അന്തഃസത്ത. മാനുഷികതപോലും ആണിന്റേതാണെന്ന്‌ വിശദീകരിച്ചുകൊണ്ടാണ്‌ സിമോന്‍ ദി ബുവ്വേ പറയുന്നത്‌. “പുരുഷന്‍ സ്ത്രീയെ നിര്‍മ്മിക്കുന്നത്‌ അവനുമായി ബന്ധപ്പെടുത്തി മാത്രമാണ്‌. അവളെ അവളായികൊണ്ടല്ല എന്നാണ്‌”. ഈ ആശയങ്ങള്‍ കടമ്മനിട്ടക്കവിതയുടെ ഭാവ്രപപഞ്ചവു മായി ഇണങ്ങിച്ചേരുന്നതാണ്‌. 6.7. മനുഷ്യ്രകൃതിഭാവങ്ങള്‍ “പരാതി”, “കുഞ്ഞേമുലപ്പാല്‍ കുടിക്കരുത്‌, “കടിഞ്ഞുല്‍ പൊട്ടന്‍), “നദിയൊഴുകുന്നു” “ഞാനിന്നുമെന്റെ ഗ്രാമത്തിലാണ്‌” എന്നീ 195 കവിതകളിലും പാരിസ്ഥിതികവും സ്ത്രീവാദപരവുമായ ആശയങ്ങള്‍ പ്രകടമാണ്‌. നഷ്ടസനഭാഗ്യങ്ങളുടെ ബിംബ സാകല്യമായി കൃഷ്ണ മാറുന്ന കവിതയാണ്‌ “പരാതി”. സ്ത്രൈണതയുടെ അന്ത്യം സര്‍വ്വനാശമാണെന്ന്‌ ഈ കവിത സുചന നല്‍കുന്നു. ഗ്രാമത്തിന്റെ സനന്ദര്യത്തെ പകര്‍ത്തി അവയിലെ ജീവിതങ്ങളെ പച്ചയ്ക്കു കാണിച്ചു തരുന്ന “ഞാനിന്നുമെന്റെ ഗ്രാമത്തിലാണ്‌” എന്ന കവിതയില്‍ പരുത്തിയെണ്ണയില്‍ കുഴച്ച ഉച്ചപ്പൊടി കിട്ടാന്‍ വേണ്ടി മാര്തം സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ കാണാം. കുപ്പിവളയും ചിപ്പിയും കമ്പിമിഠായിയും ബലുണുകളുമായി ചെറുപട്ടണത്തില്‍ നിന്നും വരുന്ന വില്‍പ്പനക്കാരനു മുന്നില്‍ ഒന്നും വാങ്ങാനാവാതെ വിഷണ്ണനായി നില്‍ക്കുന്ന കുഞ്ഞുങ്ങള്‍, ഈ കുഞ്ഞുങ്ങളെ നിവൃത്തികേടുകൊണ്ട്‌ തല്ലേണ്ടി വരുന്ന അമ്മമാര്‍ ഇങ്ങനെ ജീവിത ദുരന്തമനുഭവിക്കുമ്പോഴും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു അവര്‍. മേടപ്പൊടിയില്‍ വീണ വിത്തു മുളയ്ക്കുമെന്നും ഇടവപ്പാതിയില്‍ തുടം പൊട്ടിവെക്കുമെന്നും, കതിര്‍വരുമെന്നും വിളയുടെ നേരെ ആരും തട്ടിമാറ്റാത്ത തങ്ങളുടെ കൈകള്‍ നീളുമെന്നും അവര്‍ സ്വപ്നം കാണുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുളള ഗാഡ്ബന്ധത്തില്‍ വിശ്വസിക്കുന്ന ഈ കവിത അന്യവല്‍ക്കരണത്തിന്റേതായ കടന്നുകയറ്റങ്ങള്‍ക്ക്‌ അവരുടെ പ്രതീക്ഷ യില്‍ ഇടം ഇല്ല എന്ന്‌ സൂചിപ്പിക്കുന്നു. അതു തന്നെയാണ്‌ “ഞാനിന്നു മെന്റെ ഗ്രാമത്തിലാണ്‌” എന്ന കവിതാ തലക്കെട്ടു സുചിപ്പിക്കുന്നതും. യുദ്ധം, അധികാരം, ്രകൃതിനശീകരണം ഇവയ്ക്കെതിരെ മുഴങ്ങുന്ന സ്വരമായി “കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌ എന്ന കവിത നിലകൊള്ളുന്നു. ചുഷകര്‍ “പൂതനാതന്ത്ര്‌ത്തിലൂടെ ഭൂമിയെ കളിപ്പന്താ 196 ക്കുന്നു. എപ്പോഴും രക്ഷയ്ക്കായെത്തുന്ന ഭൂമി നമ്മുടെ അമ്മയാണെന്നു കവി തിരിച്ചറിയുന്നു. “അഴലില്‍ കയങ്ങളി,ലെല്ലാം അവളുണ്ടു നമ്മുടെ രക്ഷയായെപ്പോഴും അവളാണ്‌ നമ്മുടെയമ്മ്‌ . വിഷം പുരുണ്ട മുലപ്പാല്‍ കുടിക്കേണ്ടി വരുന്ന ശൈശവത്തിന്റെ നിതംബലത കവിയില്‍ ഉണര്‍ത്തുന്ന ഉത്കട ഭാവങ്ങള്‍ “ഭൂമിയെ വീണ്ടെടുക്കല്‍* എന്ന സകങ്കല്പത്തിലേക്കുയര്‍ത്തുന്നു. പൈതലിനോട്‌ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ പുതിയ പുംബീജമായ്‌ വീഴാനാവശ്യപ്പെടുന്ന കവി ACA) മനുഷ്യനായ്‌ വിടരുന്ന പൂവായി, അഴകായി, സൂര്യകിരണമായി പൂര്‍ണ്ണത നേടാന്‍ ആശംസിക്കുന്നതോടെയാണ്‌ കവിത അവസാനിക്കുന്നത്‌. ഗ്രാമത്തിലെ ദാരിദ്രത്തിന്റെ തീവ്രത വൃക്തമാക്കുന്നതാണ്‌ “കടിഞ്ഞുല്‍പൊട്ടന്‍” എന്ന കവിത ഗ്രാമത്തോട്‌ ഇഴുകിച്ചേര്‍ന്ന ബാല്യം അനുഭവിക്കുമ്പോഴും അരുതായ്മകള്‍ അവന്റെ കര്‍മ്മഗതി നിയന്ത്രിക്കപ്പെടുന്നു. നഗരത്തിലെത്തിപ്പെടുന്നതോടെ നാഗരിക രീതിക്ക്‌ അയാള്‍ വശംവദനാകുന്നു. വേശ്യയെ പുല്‍കിക്കിടക്കുന്ന അയാളെ ഗ്രാമം നല്‍കിയ സ്ത്രീബോധം വേട്ടയാടുന്നു. അയാളിലെ മാനുഷികത്വം നഷ്ടപ്പെടുകയും മൃഗീയമായ അവസ്ഥയിലേക്ക്‌ അയാള്‍ യാത്ര തുടരുകയും ചെയ്യുന്നു. “നഗരം ജീര്‍ണ്ണവും മനുഷ്യരഹിതവുമായ ഒരനുഭവമായിത്തീരുന്നു. അന്യമാണെനിക്കെല്ലാം എന്ന അനത്യാബോധം അയാളെ ഗ്രസിക്കുന്നു”” എന്ന നെല്ലിക്കല്‍ മുരളീധരന്റെ അഭിഗ്രായം “കടിഞ്ഞുല്‍ പൊട്ടന്‍” എന്ന കവിതയ്ക്ക്‌ യോജിക്കുന്നതാണ്‌. 197 വന്യസനന്ദര്യത്തെ കവിതയിലാവിഷിക്കരിക്കുന്ന “നദിയൊഴുകുന്നു” എന്ന കവിത പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ആവിഷിക്കരിക്കുന്നു. മനുഷ്യനും പ്രകൃതിയും കവിതയില്‍ അഭേദ്യമായി നിലകൊള്ളുന്ന കാഴ്ച ഈ കവിതയില്‍ കാണാം. ആദിബോധത്തിന്റെ ഉണരലും നദിയൊഴുകു കയും ചെയ്യുന്നതിനിടയില്‍ എപ്പോഴോ നദിക്കു കലക്കം സംഭവിക്കുന്നു. മണ്ണൊലിപ്പും മരം വീഴലും നിര്‍ബാധം തുടരുന്നു. ബോധോദയത്തിന്റെ പ്രതീക്ഷയുടെ നാമ്പുകള്‍ കവി സ്വപ്നം കാണുന്നുണ്ട്‌. ഇരുടു പോകുമെന്നും വെളിച്ചം വരുമെന്നും കവി പ്രതീക്ഷിക്കുന്നു. കടമ്മനിട്ടക്കവിത ആവിഷക്കരിക്കുന്ന സ്ത്രീപ്രകൃതി ഭാവങ്ങള്‍ ഇങ്ങനെ സംഗഗഹിക്കാം. ൦ ര പകൃതിയുടെ അവസ്ഥാഭേദങ്ങളുടെ ആവിഷ്ക്കാരമാണ്‌ സ്ത്രീബിംബങ്ങളായും സ്ത്രീയുടെ അവസ്ഥാഭേദങ്ങളായും വിരിയുന്നത്‌. ൦ മനുഷ്യന്റെയെന്നപോലെ പ്രകൃതിയുടെയും നിലനില്‍പ്പ്‌ സ്ത്രീ പുരുഷ സംയോഗത്തിലാണെന്നും അതില്‍ എപ്പോഴും പ്രഥമ പരിഗണന സ്ത്രീക്കുതന്നെയാണെന്നുമുളള ബോധം കവിതകളുടെ ആധാരശീലയായി വര്‍ത്തിക്കുന്നു. ൦ സ്ത്രൈണ പരാമര്‍ശങ്ങളില്‍ പുരുഷകേന്ദ്രിത വീക്ഷണത്തിനാണ്‌ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. © ര പകൃതിയിലെ സര്‍വ്വ ചരാചരങ്ങളും ചുഷണ വിധേയമാണെന്ന സങ്കല്പം കവിതകളില്‍ കൊണ്ടുവരുന്നു 198 © രര്രവിഡത്തനിമയുടെ പുനരാവിഷക്കാരം കവിതകളില്‍ ഇടം നേടുന്നു. കുറിപ്പുകള്‍ 1. സുരേഷ്‌.ആര്‍; “കടമ്മനിട്ടയിലേക്കൊരു” നടപ്പാത, തിരുവനന്തപുരം. പുറം. 21. 2. ഗുപ്തനനായര്‍.എസ്‌; “കാവ്യസ്വരുപം', 21300. 101. 3. നരേന്ദ്രപസാദ്‌ “കടമ്മനിട്ടയുടെ കവിതകള്‍” (അവതാരിക), പുറം 29. 4. ലീലാവതി.എം; ‘കടമ്മനിട്ടയുടെ കാവുകള്‍, പുറം 36. 5. സുരേഷ്‌.ആര്‍; “കടമ്മനിട്ടയിലേക്കൊരു നടപ്പാത്‌, പുറം 102. 6. രാമകൃഷ്ണന്‍; കടമ്മനിട്ട, “കടമ്മനിട്ടയുടെ കവിതകള്‍”, പുറം 73. 7. നാരായണന്‍ പാലക്കീഴ്‌ “കടമ്മനിട്ടയുടെ കാവുകള്‍”, (എഡി) പുറം 47. 8. രവികുമാര്‍.കെ.എസ്‌; “കടമ്മനിട്ടക്കവിത” (പഠനങ്ങള്‍) പുറം 339. 9. രാമകൃഷ്ണന്‍; കടമ്മനിട്ട, “കടമ്മനിട്ടയുടെ കവിതകള്‍, പുറം. 195. 10. ശ്രീജന്‍. വി.സി; “മാതൃഭൂമി ആഴ്ച്ചപതിപ്പ്‌, ലക്കം 22, ജുലായ്‌ 31 - ആഗസ്റ്റ്‌ 6, പുറം 30. 11. നരേന്ദ്രപ്രസാദ്‌, “എന്റെ സാഹിതൃനിരുപണങ്ങള്‍', പുറം 72. 12. കടമ്മനിട്ട രാമകൃഷ്ണന്‍, “കടമ്മനിട്ടയുടെ കവിതകശ്‌, പുറം 168. 199 13. AHSDAMISG CODA 046M, “HSAAMIGMWIOS HANMAWd’,alOo 174. 14. രവികുമാര്‍.കെ.എസ്‌; “കടമ്മനിട്ടക്കവിത” (പഠനങ്ങള്‍), പുറം 259. 15. കടമ്മനിട്ട രാമകൃഷ്ണന്‍; “കടമ്മനിട്ടയുടെ കവിതകശ്‌', പുറം 174. 16. 7 7 പുറം 87. 17. 7 7 പുറം 88. 18. നാരായണന്‍ പാലക്കീഴ്‌, “കടമ്മനിട്ടയുടെ കാവുകള്‍”, പുറം 37. 19. കടമ്മനിട്ട രാമകൃഷ്ണന്‍; “കടമ്മനിട്ടയുടെ കവിതകള്‍”, പുറം 86. 20. ഹരിസ്വാമികള്‍ ആചാര്യന്‍; “ശ്രീ ലളിതാസഹ്രസനാമ സരളാര്‍ത്ഥം', യജ്ഞ(്രസാദം മാന്നാര്‍, പുറം 87 - 128. 21. കടമ്മനിട്ട രാമകൃഷ്ണന്‍ “കടമ്മനിട്ടയുടെ കവിതകള്‍”, പുറം 189. De Beavoir, Simon, “The Second Sex’, Page.16. 23. കടമ്മനിട്ട രാമകൃഷണന്‍ “കടമ്മനിട്ടയുടെ കവിതകള്‍', പുറം 207. 24. മുരളീധരന്‍ നെല്ലിക്കല്‍ “കണ്ണീരിന്റെ മധുരവും പുഴുത്ത മുലപ്പാലിന്റെ ചുടും, കവിതയിലെ പുതുവഴികള്‍” പുറം 54. 200 അധ്യായം 7 സ്ത്രീ പ്രകൃതി സങ്കല്പം സച്ചിദാനന്ദന്റെ കവിതയില്‍ മലയാളകവിത പ്രമേയത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം വന്‍മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ആയരത്തിതൊള്ളാ യിരത്തി അറുപതുകളിലാണ്‌ സച്ചിദാനന്ദന്‍ പുതിയ കാവ്യശൈലി തേടികൊണ്ട്‌ രംഗ്രപവേശനം ചെയ്യുന്നത്‌. മലയാളകവിതയുടെ തനതായ വാമൊഴി വരമൊഴി പാരമ്പര്യങ്ങള്‍, ഇന്ത്യന്‍ കവിതയുടെ ക്ലാസിക്കലും ആധുനികവുമായ ബൃഹത്‌ പാരമ്പര്യം പുതിയ ബിംബങ്ങളും മിത്തുകളും ഐതിഹ്യങ്ങളും അവതരിപ്പിക്കാനുള്ള ത്വര എന്നിവ സച്ചിദാനന്ദന്റെ കാവ്യശൈലിക്ക്‌ പുതിയ മാനം നല്കുന്നതിനുതകുന്നതായിരുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലെ അടിയന്തിരാവസ്ഥ പുതിയ രാഷ്ട്രീയ ജാഗ്രതക്ക്‌ വഴിവെച്ചു. ജനാധിപതൃ സ്വാതന്ത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ കവി രാഷ്ട്രീയമെന്നതിനേക്കാള്‍ നൈതികമായ നീതിക്കായുള്ള സമരത്തിനുവേണ്ടി കവിതകളില്‍ ഇടം കണ്ടെത്തി. സ്ത്രീ-ദളിത്-ആദിവാസി-ന്യുനപക്ഷങ്ങളുടെ പ്രാതിനിതൃത്തിനുവേണ്ടി കവിതകളിലുടെ (്രതികരിച്ചു. സച്ചിദാനന്ദന്‍ തന്റെ കവിതകളിലെ ്രമേയങ്ങളെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. “കവിയായി രൂപപ്പെടുത്താന്‍ എന്നെ സഹായിച്ച പ്രധാന ഘടകങ്ങള്‍ പാരമ്പര്യങ്ങള്‍ (പ്രാദേശികം, ദേശീയം, ആഗോളം) അനുഭവം, നിരീക്ഷണം (പ്രകൃതിയുടെയും മനുഷ്യരുടെയും) യാത്രകള്‍, ചിത്രകലയും സംഗീതവും പോലുള്ള ഇതരകലകളുമായുള്ള ഗ്രതി്രവര്‍ ത്തനം, വായന, വിവര്‍ത്തനം എന്നിവയാണെന്നു പറയാം”. നൈതിക മുല്യങ്ങള്‍ക്കുള്ള കവിയുടെ പോരാട്ടം സ്ത്രീവിമോചനം, പരിസ്ഥിതിയുടെ പരിരക്ഷ യുദ്ധരഹിത ലോകം എന്നിങ്ങനെ നീളുന്നു. അധികാരത്തെ 201 വെല്ലുവിളിക്കുകയും മതത്തിന്റെ സഹായം ആവശ്യമില്ലാത്ത ആത്മീയ തയെ കവി കൃതികളില്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, നക്സല്‍ ബാരി കലാപങ്ങളുടെ വികസനവും വ്യാപനവും കവിയുടെ കാവൃദര്‍ശനത്തെ രുപപ്പെടത്തി. കടമ്മനിടുക്കവിതകളില്‍ പാരമ്പര്ൃത്തിന്റെയും ദ്രാവിഡ ത്തനിമയുടെയും സ്ത്രീയവസ്ഥകളുടെയും ആവിഷ്കാരങ്ങളില്‍ നിന്നും ഭിന്നമായി സച്ചിദാനന്റെ കവിതകള്‍ അക്കാലത്തെ രാഷ്ട്രീയ പരിസ്ഥിതി യെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അനുഭവങ്ങളെയാണ്‌ വരച്ചുവെച്ചി രിക്കുന്നത്‌. കാലങ്ങളായി സ്ത്രീക്ക്‌ നേരിടേണ്ടിവരന്ന പാര്‍ശ്വവത്കരണ ങ്ങളെക്കുറിച്ചും പ്രകൃതി ചിത്രങ്ങളിലെ സ്ത്രീയുടെ പ്രതിനിധാനവും സച്ചിദാനന്ദന്റെ കവിതകളില്‍ പ്രതൃക്ഷപ്പെടുന്നതെങ്ങിനെയെന്ന്‌ അന്വേഷി ക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. 7.1. മാതൃത്വം : വിവിധഭാവങ്ങളില്‍ അമ്മയും കുട്ടിയും തമ്മിലുള്ള പരമ്പരാഗത ചിത്രീകരണമല്ല സാമൂഹിക പരിതോവസ്ഥകളോടു ബന്ധപ്പെടുത്തികൊണ്ടുള്ള ആവിഷ്ക്കാര സാധ്യതയാണ്‌ സച്ചിദാനന്ദന്റെ കവിതകളിലുള്ളത്‌. അമ്മയും കുഞ്ഞും പാരമ്പര്യ സംസ്ക്കാരത്തിന്റെ പുനരുത്പാദന ത്തിന്റെ സൃഷ്ടി പ്രിയയുടെ ഉന്നത ഭാവങ്ങളാണ്‌. പഴയതലമുറയുടെയും പുതിയ തലമുറയുടെയും സംസ്ക്കാരത്തെ വഹിക്കുന്ന വരാണ്‌ ഇവര്‍. അമ്മയും കുഞ്ഞും സ്നേഹോഷമള തയുടെ ഭാവത്തിലല്ലാതെ വിരുദ്ധഭാവങ്ങളിലും സച്ചിദാനന്ദന്റെ കവിതകളില്‍ വാര്‍ന്നു വീഴുന്നുണ്ട്‌. ദേവിസ്തവം, വിയറ്റ്നാം എന്നീ കവിതകള്‍ ഉദാഹരണം. 202 ദേവീസ്തവത്തില്‍ ലളിതയായി വന്ന്‌ കൃഷ്ണനെ പാലൂട്ടി സ്വര്‍ഗ്ഗം ലോകം പ്രാപിക്കുന്ന പൂതനയുടെ കഥ വ്ൃഞ്ജിക്കുന്നുണ്ട്‌. നിന്‍ ശ്യാമോത്തുംഗകുചങ്ങളിലൊരു ശിശുവായ്‌ പറ്റിയമര്‍ന്നമ്മിഞ്ഞ കുടിച്ചൊടുവില്‍ ചോരക്കുടിച്ചൊടുവില്‍ മജ്ജകുടി ച്ചൊടുവില്‍ നിനക്കൊന്നുതരാം ഞാന്‍ എന്നു പറയുന്നിടത്ത്‌ ദേവിയും മനുഷ്യനും പ്രതൃക്ഷ പ്പെടുന്നു. ഇതില്‍ ദേവി നീയും ഞാന്‍ അതായത്‌ കവി മനുഷ്യനുമാകുന്നു. ചോരയും മജ്ജയും കുടിച്ച്‌ നിന്നെ കൊന്നു തരാം ഞാന്‍ എന്നു പറയുന്നിടത്ത്‌ പൂതന കൃഷ്ണബന്ധം ഇതള്‍ വിരിയുന്നു. അപ്പോള്‍ ദേവി അല്ലെങ്കില്‍ പൂതന അയഥാര്‍ത്ഥമാകുന്നതോടെ അമ്മ കുഞ്ഞ്‌ ബന്ധം വിരുദ്ധബന്ധമായിത്തീരുന്നു. ദേവിയില്‍ അമ്മ ബിംബം ആവിഷ്കൃത മാകുന്നത്‌ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവീക സംസ്ക്കാരം വര്‍ത്തിക്കുന്നതു കൊണ്ടാണ്‌. ആദികാലഘട്ടങ്ങളില്‍ ദേവിയെ അമ്മയായും, ശക്തി സ്വരൂപിണിയായും ജനത സക്കല്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ദേവിയെയും അമ്മയേയും കാത്തു സൂക്ഷിക്കുക എന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മരിച്ച മുലയിലൂടെ അമ്മയുടെ മൃതത്വം കുറിക്കുന്ന കവിതയാണ്‌ വിയറ്റനാം. മരിച്ച മുലയില്‍ നിന്നു പാലുതിരുന്നു എന്ന കാഴ്ചച്ചപ്പാട്‌ മൃതിയിലും അമ്മയുചെ മഹത്വം വിശ്വമാനവികതയിലേക്കു കൂട്ടി കൊണ്ടുപോകുന്നതിന്റെ സുചനയാണ്‌. തലമുറകള്‍ എന്ന കവിതയില്‍ മാനവിക ജീവിതത്തിന്റെ അനുഭവങ്ങളെ കാണിക്കുന്നു. അമ്മയും അച്ഛനും മുന്‍ തലമുറയിലെ 203 ആളുകളും മകള്‍ പിന്‍തലമുറയില്‍ വളര്‍ന്നവളുമാണ്‌. തലമുറകള്‍ കഴിയുംതോറും സ്നേഹബന്ധത്തിനും തട്ടുന്ന ഉലച്ചില്‍ ഈ കവിത അടിവരയിടുന്നുണ്ട. അമ്മ വ്യക്തിയുടെ മാത്രം അമ്മയായി മാറാതെ സമൂഹത്തിന്റെ മൊത്തം അമ്മ സങ്കല്പത്തിലേക്ക്‌ വളരുന്ന കവിതകളാണ്‌ ഒഴിഞ്ഞമുറി, ഇടവേള എന്നീ കവിതകള്‍ മകളുടെ സുരക്ഷിതത്വമില്ലാത്ത ലോകത്തെ ക്കുറിച്ച്‌ അമ്മയ്ക്ക്‌ ഉല്‍ക്കണ്ഠയുണ്ട്‌. ഇടവേള എന്നപേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ജീവിതാനുഭവത്തിന്റെ ഇടവേള, ചീത്തകാലം അമ്മമാരുടെ മക്കളെ കവര്‍ന്നെടുക്കുന്നു എന്ന ചിന്ത ഈ കവിത വിക്ഷേപിക്കുന്നുണ്ട്‌. അമ്മമാരുടെ കണ്ണീരുണങ്ങും മുന്വേ തന്നെ മക്കളുടെ രക്തസാക്ഷിത്വം കോമാളിത്തമായിത്തീരുന്ന കാഴ്ച്ച ഭീതിയോടെയാണ്‌ കവിതയില്‍ കടന്നുവരുന്നത്‌. ഗ്രകൃതിയുമായി ലയിച്ചു ചേര്‍ന്നതാണ്‌ അമ്മയുടെ ദുഃഖം. ഗ്രകൃതിയുടെ പ്രത്യുത്പാദന വ്യവസ്ഥ തന്നെയാണ്‌ അമ്മയ്ക്കും ഉള്ളത്‌. അമ്മ പ്രതീകമെന്ന നിലയില്‍ പ്രകൃതിയെ സാക്ഷി നിര്‍ത്തി അമ്മ മക്കള്‍ക്കു കൊടുക്കുന്ന ഉപദേശമാണ്‌ പശുവും പുലിയും. പുലിയുടെയും പശുവിന്റെയും കഥ ന്പ്വന്തം കുട്ടിക്ക്‌ പാലുകൊടുക്കാന്‍ അകിട്ടു കഴച്ചോടുമ്പോഴാണ്‌ ഗംഗയ്യന്‍ പുലിയുടെ വരവ്‌. ഈ അമ്മ പുലിയുടെ മുന്നില്‍ പേടിച്ചോടുന്നില്ല. നിശ്വയദാര്‍ഡ്യത്തോടെ തന്റെ വാക്ക്‌ പാലിക്കുന്ന പശു അമ്മയുടെ പ്രതീകമാണ്‌. അമ്മ നല്‍കുന്ന സുരക്ഷിതത്വം കുഞ്ഞിനമ്ൃതാണ്‌. അമ്മ പുലിക്കു ഭക്ഷണമായി പോയാല്‍ പേടിയാണ്‌ കുട്ടിക്ക്‌. വാത്സല്യാര്‍ദ്രമായ ഭാഷയില്‍ അമ്മ മകന ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ട്‌. കൊമ്പു 204 വളര്‍ന്നാല്‍ പോലും ആവശ്യമില്ലാതെ അതുപയോഗിക്കരുതെന്ന നിര്‍ദ്ദേശവും കൊടുക്കുന്നുണ്ട്‌. സതൃത്തിന്റെ പ്രതീകമാണ്‌ ഇവിടെ അമ്മ. 7.2. വൃക്തി എന്ന നിലയില്‍ അമ്മയുടെ ജീവിതം എന്തെന്നു വൃക്തമാക്കുന്ന കവിതകളാണ്‌ അമ്മ, വീട്ടിലേക്ക്‌, സഞ്ചയനം എന്നീ കവിതകള്‍. അമ്മ എന്ന പദവി സ്ത്രീയില്‍ നിന്ന്‌ എന്താണ്‌ കാണപ്പെടുന്നത്‌ എന്നാണ്‌ ഈ കവിതകള്‍ പങ്കുവെക്കുന്നത്‌. അച്ഛന്‍ ഇവിടെ സ്വാര്‍ത്ഥ വ്ൃക്തിയായിട്ടാണ്‌ വരുന്നത്‌. സാമുൂഹൃനീതി സൃഷ്ടിച്ചെടുക്കുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ വൃത്യാസം ഈ തലങ്ങളില്‍ വായിച്ചെടുക്കാം. അമ്മ (ഗ്രാന്തവല്‍ക്കരിക്ക പ്പെട്ട സ്ത്രീയായി ഈ കവിതകളില്‍ പ്രതൃക്ഷപ്പെടുന്നുണ്ട്‌. സഞ്ചയനം എന്ന കവിതയില്‍ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടുപോകുന്ന അമ്മ വീടിനെ സംരക്ഷിക്കാന്‍ പാടുപെട്ട്‌ ശരീരം ശോഷിക്കുന്നതിനെക്കുറിച്ചി സുചനയുണ്ട്‌. “ഈ മാറെല്ലിനു മീതെ അവള്‍ക്കെതിരായിരുന്ന ഒരു ലോകത്തിന്റെ മുഴുവന്‍ ഭാരവും അമര്‍ന്നു” ഇങ്ങനെ കഷടപ്പെടുമ്പോഴും കവിതയുടെ മനസ്സില്‍ അമ്മയുടെ നല്ലൊരു ചിത്രമുണ്ട്‌. അതിങ്ങനെയാണ്‌. “എന്റെ അമ്മ ധ്രുവ നക്ഷത്രമല്ല ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീമാത്രം* ഈ സ്ത്രീയാണ്‌ ഭാരതീയ കുടുംബ പാരമ്പര്ൃത്തിന്റെ അര്‍ത്ഥവത്ത. സ്ത്രീയുടെ സങ്കടങ്ങളും ദുഃഖങ്ങളും മനസ്സിലാക്കുന്ന 205 സച്ചിദാനന്ദന്റെ കൃതികള്‍ അമ്മയില്‍ നിന്ന്‌ സ്നേഹവും സഹനവും ആവശ്യപ്പെടുന്നുവെന്ന തിരിച്ചറിവിലൂടെ പുതിയ ലോകത്തിന്റെ സ്വപ്നമായി മാറുന്നു. അമ്മ, വീട്ടിലേക്ക്‌, സഞ്ചയനം എന്നീ കവിതകള്‍ ഒരു സ്ത്രീയുടെ ജീവിത ചശ്രത്തിലെ അവസ്ഥാ അത്‌ സ്ത്രീ ജീവിതത്തിന്റെ അനുക്രമമായ പരിണാമമാണ്‌. 7.3. മാതൃത്വം പ്രാമര്‍ശങ്ങളില്‍ മാതൃത്വം കവിതയില്‍ ഇടയ്ക്കിടക്ക്‌ പ്രതൃക്ഷപ്പെടുന്ന ഒരു ബിംബമാണ്‌ അമ്മ എന്ന നിലയില്‍ കുടുംബത്തിനു കിട്ടുന്ന പരിചരണങ്ങള്‍ സ്ത്രീ എന്ന നിലയില്‍ സമൂഹത്തിനു കിട്ടുന്ന അനുഭവങ്ങള്‍ ഇവ മാതൃത്വത്തിലൂടെ കവി വരച്ചു കാട്ടുന്നു. ° എന്റയമ്മക്കാട അവളെനിക്ക്‌ തണലും കനിയും തന്നു” ° കുളില്‍ ജലത്തിന്റെ വിരലുകള്‍ അമ്മയെ പോലെ ° അമ്മ വെറുതെയിരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടേയില്ല ° ഇങ്ങനെ സ്ത്രീ, അമ്മ എന്നീ നിലകളിലുള്ള പരാമര്‍ശങ്ങള്‍ കവിതയില്‍ കടന്നു വരുന്നു. 7.4. അച്ഛന്‍ മകള്‍ ബന്ധം ദൃഡമായ ബന്ധമാണ്‌ അച്ഛന്‍ മകള്‍ ബന്ധത്തിലുള്ളത്‌. സാമുഹിക സാഹചര്യം ഒരുക്കി കൊടുക്കുന്ന സാംസ്കൃതിക്ക കത്തുനിന്നു കൊണ്ട്‌ മകളുടെ വളര്‍ച്ച അമ്മയെക്കാളേറെ അച്ഛന്‍ 206 നോക്കിക്കാണുന്നു. ഇത്‌ ആധുനികതയില്‍ നഷടപ്പെട്ടുകൊണ്ടിരി ക്കുന്ന കാഴ്ചപ്പാടാണ്‌. 7.5. പുരാവൃത്ത കഥാപാത്രങ്ങള്‍ സ്ത്രീകഥാപാത്രങ്ങള്‍ ജീവിത കാമനയുടെ ്രതീകമായി കവിതയില്‍ വരുന്നു. തപസ്സ്‌, സ്വപ്നാടനം, ശിവപാര്‍വൃതി എന്നീ കവിതകള്‍ ഉദാഹരണം. പുരുഷന്റെ കാമത്തിനുള്ള പൂരണമാണ്‌ സ്തീ എന്നു ഈ കവിത സാക്ഷ്യം വഹിക്കുന്നു. ജീവിത പൂര്‍ണ്ണത ഏറെയുള്ള സ്ത്രീയെ തേടുന്ന പുരുഷന്‍ ഈ കവിതകളില്‍ പ്രതൃക്ഷപ്പെടുന്നു. പുരുരവസ്‌ ഉര്‍വൃശിയെ തേടുന്നു. രാമന്‍ സീതയെ തേടുന്നു മാധവി കോവലനെ തേടുന്നു. രാധ കൃഷ്ണനെ തേടുന്നു. ഈ തേടല്‍ കാലദേശങ്ങളിലുടെയുളള യാത്രയാണ്‌. അവള്‍ അവനെ കാത്തിരിക്കുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. ““പിന്നെത്തിരിഞ്ഞു കറങ്ങി നടന്നു ഞാന്‍ മഞ്ഞിന്‍ ്രുവത്തിലും മന്നിന്‍ മുടിയിലും ഏഴു ഭുഖണ്‍ണ്ഡവും ചുറ്റിയടിച്ചു ഞാ- നേഴിലുമില്ലവള്‍””.' തിരയലിന്റെ അന്വേഷണത്തിന്റെ വഴികള്‍ സ്ത്രീയെ സ്ത്രീയാക്കി നിര്‍ത്താന്‍ പര്യാപ്തമാക്കുന്നുണ്ട്‌. സ്ത്രീ ഉണ്ടെങ്കിലേ ജീവിതം പൂര്‍ണ്ണമാകൂ എന്ന സങ്കല്പം ഈ കവിതകളില്‍ നിഴലിക്കുന്നു. 207 7.5.1 സീത രാമായണത്തിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌ സീത എന്ന കഥാപാത്രം. എഴുത്തച്ഛനുറങ്ങുമ്പോള്‍ പനയോലയെല്ലില്‍ നിന്നു നടന്നടുക്കുന്ന ശുര്‍പണഖയുടെ നഖങ്ങളും താടകയുടെ കാമക്കരി ങക്കണ്ണുകളും അവഗണിക്കപ്പെടുന്നു. എന്നാല്‍ പനയോല ഉച്ചാരണത്തില്‍ ഒരു തുള്ളി കണ്ണീരില്‍ എഴുത്തച്ഛനിരിക്കുമ്പോള്‍ അസഹ്യമായ വേദന കൊണ്ട്‌ അലറിക്കരഞ്ഞ്‌ സീത തലകുനിച്ചി രിക്കുന്നു. പനയോല സ്വയം പിളര്‍ന്ന്‌ അവളുടെ മാനം കാത്തു. ഉഴവു ചാലിന്റെ മകള്‍ താന്‍ അംശമായിരുന്ന മുല്രകൃതിയിലേക്കു മടങ്ങി അപമാനത്തില്‍ നിന്നും രക്ഷനേടുന്നു.” രാമനെയും സീതയേയും അന്വേഷിക്കുന്ന കബീര്‍ എന്ന കവിതയില്‍ സ്ത്രീപുരുഷബന്ധത്തിന്റെ നിരാസത്തെ കാണാം. കണ്ടവരുണ്ടോ സീതയെ ? അവളെ കണ്ടിട്ടില്ലാ ഞാന്‍ - പുതുമഴയൊഴികെ” സച്ചിദാനന്ദന്റെ അനുഭുതികള്‍ ഭൂതകാലവുമായല്ല ഭാവിയുമായാണ്‌ ബന്ധപ്പെടുന്നത്‌. “എന്റെ ഗുഹാതുരത്വങ്ങള്‍ മുന്നോട്ടാണ്‌ നോക്കുന്നത്‌ എപ്പോഴും സ്വയം സൃഷ്ടിക്കുന്നവനാണ്‌ മനുഷ്യന്‍ അല്ലെങ്കില്‍ അവന്‍ ഒന്നുമല്ല. പഴയകാലത്തു നിന്ന്‌ അയാള്‍ തിരഞ്ഞെടുക്കുന്നത്‌ തന്റേതായ വൈകാരിക പ്രസക്തി നല്‍കാന്‍ കഴിയുന്ന മിത്തുകളും കഥാപാത്രങ്ങളു മാണ്‌. കര്‍ണ്ണനും ബുദ്ധനും, ശ്രിസ്തുവും അവരുടെ അവസ്ഥകളാണ്‌. അവ പുതിയ കാലത്ത്‌ പുതിയ മാനം തേടുന്നു”” ഗാന്ധാരി, സീത, മീര, കര്‍ണ്ണകി, രാധ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ കവിതകളില്‍ കടന്നു വരുന്നുണ്ട്‌. മാതൃത്വത്തിന്റെ 208 പ്രതീകങ്ങളായ ഈ കഥാപാത്രങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ്‌. 7.6. കീഴാള സ്വത്വം സ്ത്രീകളെ വര്‍ണ്ണിക്കാന്‍ മാത്രമുള്ള പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന കൃതികള്‍ ഈ ഭാഗത്തു വരുന്നു. അഹല്യ, എഴുത്തച്ഛനെ ഴുതുമ്പോള്‍, ബോധവതി, മീര പാടുന്നു എന്നിവ. പശുവും പുലിയും എന്ന കവിതയിലെ കവ്േരിപ്പയ്‌ ദളിത സ്ത്രീ പ്രതിനിധിയാണ്‌ അതുപോലെ തന്നെ എഴുത്തച്ഛനെഴുതുമ്പോള്‍ എന്ന കവിതയില്‍ പനയോലയില്‍ നിന്നു നടന്നു വരുന്ന ശൂര്‍പ്പണഖ, താടക എന്നീ കഥാപാത്രങ്ങള്‍ ദളിത തിരസ്കൃത സ്വത്വങ്ങളാണ്‌. 7.7. കൃതി ചിത്രണങ്ങള്‍ കേരളീയമായ എല്ലാത്തിനോടും തോന്നുന്ന മമത സച്ചിദാനന്ദ കവിതകളിലും കാണാം. പുതുനെല്ലിനവിലു കൊറിക്കാത്ത വായ്കളി ലുരുളുന്നതെങ്ങു വായ്ത്താരികള്‍ എണ്ണങ്ങള്‍ ഇടവപ്പെരും മഴ കേള്‍ക്കാതെയെങ്ങനെ നുണയുവാന്‍ പഞ്ചാരിതന്‍ മേളകാലങ്ങള്‍ ? ” മഹാബലി അവശിഷടങ്ങളിലുടെ നടക്കുന്നു എന്ന കവിതയിലെ ഈ വരികള്‍ പാരമ്പര്യ ജീവിതത്തിന്റെ അനുഭവമുള്ള ഗൃഹാതുരത്വത്തെ അവതരിപ്പിക്കുന്നു. 209 7.8. ഏഴിമലയും, കാര്‍ഷിക വ്യവസ്ഥിതിയും ഉത്തരകേരളത്തിലെ ഏഴിമലയില്‍ കര്‍ഷകരെ കുടിയിറക്കി നാവിക അക്കാദമി സ്ഥാപിക്കുന്നതിനോട്‌ പ്രതികരിക്കുന്ന കവിതയാണ്‌ ഏഴിമല. ഏഴിമല പ്രദേശത്തിന്റെ ഫലഭൂയിഷ്ഠമായ ഒരേ ഒരു സ്ഥലം. തുറമുഖം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇവിടെ ഉണ്ട്‌. ഏഴിമല മാരുതിയുടെ വിരലുകള്‍ക്കിടയിലുടെ ഉനര്‍ന്നിറങ്ങി പൊട്ടിച്ചിതറിയ അമൃതമല മേഘങ്ങളും നക്ഷശ്രങ്ങളും ചേക്കേറുന്ന മൃദുല സായാഹങ്ങളുടെ മഹാഗോപുരം” മൃദുല സായാഹങ്ങളുടെ പെട്ടെന്നു വരാം എന്നു പറയുന്നതിലെ വ്യക്തത മനസ്സിലായിരുന്നില്ല കവിക്ക്‌. റേഷന്‍കടയില്‍ പോകാനും സ്ഡൈര്യം തരുന്നതുമില്. സംഘകാല ഘട്ടത്തിലെ മരുത തിണയോട സാദൃശ്യമുളള ഏഴിമല എന്ന കവിത സമൃദ്ധമായ നഗരങ്ങളോടും, നാടിനോടും സ്ത്രീയെ ബന്ധപ്പെടുത്തുന്നു. ഏഴിമല എന്ന ഗ്പദേശം മനുഷ്യന്റെ കൈകടത്തലു കളിലല്ലാത്ത കൊച്ചു ഗ്രാമമായിരുന്നു. മനുഷ്യനും ഭുഗ്രക്യൃയിലും ഒത്തൊരുമയോടെ ഉണ്ടാകേണ്ട സ്നേഹമെന്ന ഭാവത്തിന്‌ ഇവിടെ (ഗ്രസക്തിയേറുന്നു. കാര്‍ഷിക സംസ്കൃതി വളര്‍ത്തിയെടുത്ത സംസ്ക്കാരം കൂട്ടുകുടുംബത്തിന്റേതായിരുന്നു.അവിടെ കളവുകളോ ചെളിയോ ഇല്ല. പെട്ടെന്നൊരു ദിവസം വ്രകൃതിക്കും മനുഷ്യനും മേല്‍ യുദ്ധം ഖ്യാപിക്കപ്പെടുന്നു. നാഗരികതയുടെ ്രതീകമാണ്‌ യുദ്ധം. ഏഴിമല. 210 നാവിക അക്കാദമി വരുന്നതോടൊപ്പം സ്വഭാവികമായുള്ള അവകാശങ്ങളെ നഷ്ടപ്പെടുത്തുന്നു. പ്രകൃതിദത്തമായ അവകാശങ്ങള്‍ പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ നഷ്ടപ്പെടുത്തി. അതുവരെ സ്വച്ഛതയിലായിരുന്ന പ്രദേശം ഏഴിമല എന്ന ആധുനിക യുഗത്തിന്റെ അടയാളം വന്നതോടെ മാറ്റങ്ങള്‍ സംഭവിക്കുന്നു. മനുഷ്യര്‍ തമ്മില്‍ തമ്മില്‍ അറിയാത്തവരായി അധികാരശഭ്രമം ഉടലെടുത്തു. സ്ത്രീ സമൃദ്ധിയെ നാടിനോടും നഗരങ്ങളോടും ഉപമിക്കുന്നത്‌ സംഘകാലഘട്ടത്തിലെ ഒരു സങ്കേതമാണ്‌ എന്ന്‌ കൃഷ്ണവാരിയര്‍. അകം കവിതകളില്‍ മത്തി എന്നു പേരുള്ള രാജാവ്‌ ഭരിച്ചിരുന്ന കഴാര്‍ നാടുപോലെ സമൃദ്ധസുന്ദരമായിരുന്നു തന്റെ യനവനം എന്ന്‌ നായിക സൂചിപ്പിക്കുന്നു. ഇത്‌ ഏഴിമല ര്രദേശത്തോടും ബന്ധപ്പെടുത്തി പറഞ്ഞാല്‍ കുറെ നാളുകള്‍ക്ക്‌ മുമ്പു വരെ ഇവിടെ സമൃദ്ധിയും ഐശ്വര്യവും വിലസി നിന്നിരുന്നു. മരുതനിലയനായിക എന്നു പറയാം. . “കഴാര്‍ എന്ന വളമിയന്ന നാടേറ്റം വിളങ്ങുന്നു. വെരിയവേല്‍പ്പട ചൂഴ്ന്നവന്‍ മത്തിയാ മരചനത്രേ കഴാറില്‍ വാണിടുന്നു ചില ദിനങ്ങള്‍ മുമ്പ ക്കഴാര്‍ നാടുപോല്‍ വിലസിനിന്ന താണെന്‍ യാവനം””“ പറയുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. 211 7.9. അധികാരവും സംരക്ഷണവും അധികാര ശാക്തീകരണം എപ്പോഴും ജനങ്ങളുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും സ്വാതന്ത്യവും സംരക്ഷിക്കുന്നതിലുള്ള ജനാധിപത്യ ത്തിന്റെ പേരിലുള്ളതാണ്‌. എന്തിനു വേണ്ടിയാണ്‌ ഏഴിമല കെട്ടിയതെന്ന ചോദ്യം ഈ കവിത ഉന്നയിക്കുന്നുണ്ട. വരുംകാലങ്ങളില്‍ അധികാരം കൈയ്യടക്കുന്ന ഒരു വിഭാഗത്തിന്റെ കയ്യില്‍ സ്വത്തു കുമിഞ്ഞുക്കൂടു ന്നതിന്റെ സുചനയാണിത്‌. ഈയൊരു സൂചന കലിത്തൊകെയിലെ മരുതം തിണയില്‍ ഇളകനാരുടെ കവിതയില്‍ വര്‍ണ്ണിക്കുന്നുണ്ട്‌. ധര്‍മ്മവും ന്യായവും സത്യവും പുലര്‍ത്തി നാടിനു സംരക്ഷണം നല്‍കുന്ന രാജകുമാരന്‍ ഭാര്യയുടെ കാര്യത്തില്‍ വീഴ്ച വരുത്തുന്നു. ““നിന്‍കുടനിഴല്‍ക്കീഴില്‍ തഴച്ചിടുന്നു ധര്‍മ്മം എങ്കിലെന്തിവള്‍ക്കില്ലാ നിഴലില്‍ സ്ഥലമെന്നോ? പിറപോലഴകാര്‍ന്ന നെറ്റിയില്‍ വിളര്‍പ്പേറി- പ്പെരുതാമഴലേന്തുമിവളെക്കണ്ടാലും നീ ! ന്യായ ദീക്ഷിതം സതൃനിഷഠം നിന്‍ ചെങ്കോലെന്നും ആറ്റിലെ, ന്തിവള്‍ക്കില്ലാച്ചെങ്കോലിന്‍ സുരക്ഷണം കേരളീയ സ്ത്രീയുടെ ഇതേ ചിത്രണം തന്നെ ഏഴിമലയും അവതരിപ്പിക്കുന്നത്‌ അധികാരവും ആധുനിക നാഗരികതയും അടിച്ചേല്‍പ്പിക്കുന്ന ദുരന്തങ്ങള്‍ വാര്‍ന്നുവീഴുന്നത്‌ ഗ്രാമീണതയുടെ സ്വച്ഛ സുന്ദരമായ അന്തരീക്ഷത്തിലാണ്‌. ആധുനികതയും ഗ്രാമീണതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവിടെ കാണാം. ശാസ്ത്രയുഗത്തിന്റേതാണ്‌ ഏഴിമല. ആധുനിക യുഗത്തിന്റെ പ്രതീകമായ തോക്ക്‌ ഏഴിമലയില്‍ 212 നാവിക അക്കാദമി സ്ഥാപിക്കുന്നതില്‍ പ്രധാന വപങ്കുവഹിക്കുന്നുണ്ട്‌. നാവിക പരിശീലന കേന്ദ്രം തന്നെ യുദ്ധത്തെ മുന്നില്‍ കണ്ടു കൊണ്ടുളള താണ്‌. നവനാഗരികതയിലെ അധികാരം ധനം സമ്പാദിക്കാനും ഭതിക സുഖസനഈകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വേണ്ടി ബലവും ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ചു ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടു ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ പ്രകൃതിയുമായുള്ള വേര്‍പാടിനെ വഴിയൊരുക്കുന്നു. അധികാരം ശക്തികേന്ദ്രീകരണത്തിലൂുടെ അതൊക്കെ അവഗണിക്കു ന്നതിന്റെ തെളിവുകുടിയാണ്‌ സച്ചിദാനന്ദന്റെ കവിത. ഗ്രാമീണ സനന്ദര്യത്ത വിസ്മരിച്ച്‌ സ്വ്രതിഷ്ഠയ്ക്കും താത്കാലിക ലാഭത്തിനും വേണ്ടി നടത്തുന്ന പ്രകൃതി ധ്വംസനം ഒരു ജനസമൂഹത്തിന്റെ സംസ്കൃതി യെയും സന്തുഷ്ടിയെയും ജീവിത ചൈതന്യത്തെയും കെടുത്തിക്കളയു ന്നതിന്റെ സൂചനകളാണഅ ഏഴിമല എന്ന കവിതയിലുള്ളത്‌. കാര്‍ഷിക ബന്ധവും ജലസമൃദ്ധിയും മരുതനിലവുമായി ബന്ധപ്പെടുത്താം ഏഴിമല എന്ന കവിതയെ. മനുഷ്യന്‍ പ്രകൃതിയുമായി അകലുന്നത്‌ സര്‍വ്വ നാശത്തിനും ഇടയാക്കുമെന്നു ഈ കവിതയിലെ വക്താവ്‌ കരുതുന്നു. ദ്രാവിഡകാവ്യപാരമ്പര്യത്തെയും ഐന്തിണകളില്‍ നിന്നു സ്വരൂപിച്ചെടുത്ത വിളക്കിച്ചേര്‍ത്ത ബിംബങ്ങെയും കവിതയില്‍ കാണാം. വൈലോപ്പിള്ളി, കുഞ്ഞിരാമന്‍നായര്‍ എന്നിവരെക്കുറിച്ചവതരിപ്പിക്കു മ്പോഴും പാരിസ്ഥിതിക ബന്ധത്തിന്റെ ദ്ൃയഡതയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ശൈലി സച്ചിദാനന്ദനില്‍ കാണാം. ചരിത്രപാതയില്‍ ഇന്നി നിന്നുകൊണ്ട്‌ വര്‍ത്തമാനകാല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു 213 പോകുന്ന കവിയുടെ കഴിവ്‌ ജൈവികമായ കാവ്യാത്മകതയുടെ പരിച്ഛേദമാണ്‌. “സഹൃശിരസ്സാര്‍ന്ന എന്റെ ഗ്രാവിദഗോത്രത്തിന്റെ ആദികവികളേ ആരായിരുന്നു നിങ്ങള്‍? ഏതു മലയുടെ പുലരിയാണ്‌!”. എന്നിങ്ങനെ ചരിശ്രത്തിലുന്നിയുളള കവിയുടെ അന്വേഷണം ശ്രാവിഡ കാവ്യ പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌ തുടര്‍ന്നുള്ള വരികളില്‍ ഒരു പുതിയ ഉണര്‍വിന്റെ തളിരും കാതലിന്റെ ഉറപ്പും തേടി യാത്ര തുടരുന്ന കവിയെ കാണാം. കേരളീയ പൈതൃകം മുഴുവന്‍ വൈലോപ്പിളളി കവിതയുള്‍ ക്കൊളളുന്ന അനുഭവങ്ങള്‍ക്ക്‌ അകമ്പടിയായി സച്ചിദാനന്ദന്‍ കാണുന്നു എന്നതിനുദാഹരണമാണ്‌ “ഇവനെക്കൂടി” എന്ന കവിത. “ഇവനെക്കൂടി സ്വീകരിക്കുക, യാറാട്ടിന്നു വരവായിവന്‍, നിരാഭരണന്‍, നാദാകാരന്‍'. വൈലോപ്പിള്ളി എന്ന വ്യക്തിയുടെയും കവിയുടെയും അനന്യത്വം ഈ കവിത വെളിവാക്കുന്നു. സമകാലിക ദുര്‍നീതി അനുവാചകനു അനുഭവപ്പെടുത്തിത്തരാന്‍ വൈലോപ്പിള്ളിയെ സ്മരിക്കുന്ന ഈ കവിതക്കു കഴിയുന്നു. “ഓണത്തിലുണരുന്നു വാമനന്‍, വിഷുകണി പാളത്തിലെന്നു-വീഴു- 214 മസ്വസ്തതയുവരക്തം ആതരാരാവില്‍ രൂദ്ര- കീര്‍ത്തനങ്ങള്‍ തന്‍ തുക്കി- ലാടുന്ന പൊന്നുണ്ണിക്കു ദംഷ്ര്രയും നെറിക്കണ്ണും പാരുഷ്യം പെരുകുന്നു വാക്കിലും മനസ്സിലും മാതുലാ, പൊറുത്താലും, തീര്‍ന്നു മാമ്പഴക്കാലം” “. നല്ല കാലം പോകുന്നുവെന്നും വരാന്‍ പോകുന്ന വെല്ലുവിളികളും ഭീഷണികളും അസ്വസ്തതയോടെ ജനമനസ്സിനെ പിന്‍തുടരുമെന്നും കവി പറയുന്നു. ഓണവും വിഷുവും തിരുവാതിരയും നല്ല കാലത്തിന്റെ ഓര്‍മ്മകളായിരുന്നു. ഈ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരുകയായിരുന്നു വൈലോപ്പിള്ളിയുടെ ദത്യം. നല്ല കാലത്തിനായി ആട്ടിയോടിച്ച പിശാചുക്കള്‍ വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നു. സമകാലിക സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മുല്ൃയച്യുതികളെ തുറന്നു കാട്ടാന്‍ വൈലോപ്പിള്ളിയെ സ്മരിക്കന്ന ഈ കവിതയ്ക്കു കഴിയുന്നു. നിരാശാബോധത്തിനിടയിലും പ്രത്യാശയുടെ അംശങ്ങള്‍ കവിതയില്‍ കൊണ്ടുവരാനുള്ള വൈലോപ്പിള്ളിയുടെ കഴിവിനെ സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്നു. വൈലോപ്പിള്ളിയുടെ “ചന്ദ്രന്റെ ചിരി എന്ന കവിതയെ അനുസ്മരിപ്പിക്കുന്ന 215 “പാവമീ നാടിന്‍ സ്വര്‍ണ്ുകിണ്ണമായിരുന്നവന്‍ ദാ, നോക്കൂ പൂര്‍ണ്ചന്ദരനായവന്‍ വീണ്ടും”. എന്ന വരികള്‍ പൂര്‍ണ്ണചന്ദ്രനായ്‌ വീണ്ടും കവി വരുമെന്ന പ്രതീക്ഷയുടേതാണ്‌. മനുഷ്യനും മനുഷ്യനും തമ്മിലുണ്ടാകുന്ന ആക്രമണം അതിന്റെ ഭാഗമായി ഉണ്ടാകുന്ന മരണം കവി കേള്‍ക്കുകയും അനുനായകനെ അറിയിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു എന്ന്‌ “ഒറ്റപ്പാലം” എന്ന കവിതയില്‍ കാണാം. ഇനിയെന്തു ചെയ്യണമെന്നറിയാതെ ചോദൃശരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവസാന ചോദ്യമായി. “ഗംഗാ തീരത്തു തീവയ്ക്കപ്പെട്ു പുലയക്കുടിയുടെ കരികൊണ്ട്‌ ഗാര്‍ഗി ഗുരുവിന്റെ വായ്മുടുന്ന അവസാനത്തെ ചോദ്യം കുറിച്ചിടുന്നു ചോദ്യം ചുഴലിയായിപ്പൊങ്ങി മുങ്ങുന്നു.” . ഗുരുവിന്റെ വായ്‌ മൂടുന്ന അവസാനചോദ്യം പൊങ്ങി ഉയര്‍ന്നു മുങ്ങിപോകുന്നു. ഉത്തരം കിടടാതെ ജനങ്ങള്‍ തമ്മില്‍ തല്ലുന്നു. മുതലാളിത്ത സംസ്കാരത്തെ തള്ളിമാറ്റി ഗുരു പൂജ്യത കവി ആഗ്രഹിക്കുന്നു “വീടുമാറ്റം എന്ന കവിതയില്‍ ജൈവ ബന്ധങ്ങളില്‍ നിന്നും പാടെ അകന്ന ഒരു ജനത നേരിടേണ്ടി വരുന്ന ഗ്രതിസന്ധികളെ ക്കുറിച്ചു പറയുന്നു. കേരളീയ സമുഹം എത്തിച്ചേര്‍ന്ന പരിണാമനത്തെ സൂചിപ്പിക്കുകയാണ്‌ കവി. 216 “ഈ വീട്ടിലില്ല മുക്കുറ്റിതന്‍ പൂക്കളില്‍ വീണു പൊന്നാവുന്ന പുള്ളുവന്‍ പാട്ടുകള്‍ ഇല്ല പറന്നുയരുന്ന മെതിയടി ഇല്ല നാടന്‍ മലയാളത്തിലച്ഛന്റെ നല്ല മൊഴിയില്‍ ചുരത്തുമകിടുകള്‍”. വാണിജ്യ സംസ്ക്കാരത്തെ ഉനട്ടിവളര്‍ത്തുന്ന ഒരു ജനതയുടെ തകര്‍ച്ചയെ അതീവ സുക്ഷ്മതയോടെ ചിത്രീകരിക്കുന്ന ഈ കവി നല്ലൊരു പരിസ്ഥിതി കവിതകൂടിയാണ്‌. 7.10. ബുദ്ധപരാമര്‍ശങ്ങള്‍ സച്ചിദാനന്ദന്റെ കവിതകളില്‍ ലിംഗസമത്വത്തിന്റെയും സ്ത്രീവിമോ ചനത്തിന്റെയും പ്രതീകമായി ബുദ്ധന്‍ പ്രതൃക്ഷപ്പെടുന്നുണ്ട. ഈ ബുദ്ധമന്‍ ചരിശ്രത്തിലോ ഐതിഹൃത്തിലോ ഉള്ള ബുദ്ധന്റെ ആവര്‍ത്തന മായിട്ടല്ല കാരുണ്യത്തിന്റെയും മോചനത്തിന്റെയും പ്രതീകമായിട്ടാണ്‌ കവിതയില്‍ കവി ആവിഷീക്കരിക്കുന്നത്‌. രാമായണകഥയില്‍ നിന്നും വൃതിചലിച്ച്‌ പുതിയൊരു ആഖ്യാന ത്തിന്‌ വിധേയമായ കവിതയാണ്‌ അഹല്യ. രാമപാദ സ്പര്‍ശം കൊണ്ട്‌ മോക്ഷം കിട്ടിയ അഹല്യയില്‍ നിന്നു ഭിന്നമായി ബുദ്ധശിരസ്സ്‌ അഹല്യ യുടെ ശാപമോചനത്തിനു കാരണമാകുന്നു. ശാപത്തില്‍ നിന്നുളള മോചനം സ്ത്രീയുടെ അനിവാര്യതയായി ഈ കവിതയില്‍ കാണാം. അഹല്യ രക്ഷകന്റെ അരക്കെട്ടില്‍ കൈചുറ്റി കൊണ്ട്‌ സാമ്രാജ്യ ങ്ങളുടെ അവശിഷടങ്ങളിലുടെ ശാന്തിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. നൈതികതയുടെ പ്രതീകമായി ഈ കവിതയില്‍ ബുദ്ധശിരസ്സ്‌ പ്രതൃക്ഷ 217 പ്പെടുന്നു. പീഡിതവിഭാഗത്തിന്റെ പ്രതിനിധിയായ അഹല്യയെ ശാപവിധികളില്‍ തളച്ചിടുമ്പോള്‍ മറവിയുടെ ചിറ്റിലപ്പടര്‍പ്പുകള്‍ അഹല്യയെ മുടി കൊണ്ടിരിക്കുന്നു എന്നറിയുന്ന കവി സ്ത്രീവിമോചന ത്തിന്റെ പ്രതീകമായി ബുദ്ധനെ അവതരിപ്പിക്കുന്നു. നാടകീയ സ്വാഗതാഖ്യാനമായ “ബോധവതി” എന്ന കവിതയില്‍ സ്ത്രീയും പ്രകൃതിയുമാണ്‌ ബോധവതി. ചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനം അടിമത്തത്തിന്റേതായിരുന്നു എന്നു കണ്ടെത്തുന്ന കവി ബോധവതിയെ രക്ഷിച്ചത്‌ ബുദ്ധശിഷ്ൃയനാണെന്നു പറയുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മീയ മോചനം കൂടി ഈ സങ്കല്പത്തില്‍ കാണാന്‍ കഴിയും. പുരുഷനെ തേടുന്ന സ്ത്രീകര്‍ത്തൃത്വത്തിന്റെ പ്രതീകമായ ബോധവതി ആശാന്റെ “പണ്ഡാലഭിക്ഷുകിക്കും ടാഗൂറിന്റെ “പണ്ഡാലികാ” നാടകത്തിനും ആധാരമായ കഥയെ ഉപജീവിച്ച്‌ എഴുതിയ കവിത കുടിയാണ്‌. ചണ്ഡാലിയോ അടിമയോ അല്ല ബോധവതി സമ്മ്രദായിക ജാതി ഘടനയെ പൊട്ടിച്ചെറിഞ്ഞ കരുത്തിന്റെ കോട്ടയാണ്‌. ബോധത്തിന്റെ പാതയിലൂടെയാണണവള്‍ പുതിയ ബോധത്തിലേക്കും സത്തയിലേക്കും ഉണരുന്നത്‌. “ബുദ്ധന്‍ പഞ്ചാബില്‍”, “കവിബദ്ധന്‍', “ശരിയായ ബുദ്ധന്‍” തുടങ്ങിയ കവിതകളിലും ബുദ്ധതത്വത്തിന്റെ വൃത്യസ്ത മാനങ്ങളാണ്‌ കാണാന്‍ കഴിയുക. 7.11. (പകൃതിയുമായുള്ള ആത്മബന്ധം പ്രകൃതിയോടിണങ്ങി ജീവിക്കുന്ന കേരളീയ സമൂഹത്തിന്‌ സംഭവിച്ച പാരിസ്ഥിതികമായ അന്യവല്‍ക്കരണത്തെ സ്പൃൂചിപ്പിക്കുന്ന 218 കവിതകളാണ്‌ “മഹാബലി അവശിഷടങ്ങളിലൂടെ നടക്കുന്നു”, വീടുമാറ്റം, നെല്ല്‌, കുരുമുളക്‌, പഴുക്ക, പച്ച എന്നീ കവിതകള്‍. വര്‍ത്തമാനകാലവും സമൂഹവും ജൈവബന്ധങ്ങളില്‍ നിന്നു അകുന്നിരിക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിക്കുന്ന “മഹാബലി അവശിഷ്ടങ്ങളി ലുടെ നടക്കുന്നു” എന്ന കവിത ഒരു കാട്‌ ഇവിടെ ഉണ്ടായിരുന്നുവെന്നും ആ കാട്ടിലെ ജൈവസമ്പത്ത്‌ എന്ത്‌ എന്നും വരച്ചുകാട്ടുന്നു. മനുഷ്യനും ഗ്രകൃതിയും ഇണങ്ങി ജീവിക്കുന്ന മനോഹര കാഴ്ച കവി വര്‍ണ്ണിക്കുന്നത്‌ ഇങ്ങനെയാണ്‌. “ഇവിടെയുണ്ടായിരുന്നൊരു കാട്‌, മാനിന്റെ- യിടവഴിയില്‍ പൂത്തുതെച്ചികള്‍, ഇവിടത്തി- ലൊരു പുഴ, പരലിന്നു കളിവീട്‌, പക്ഷിക- ളിവിടെയുഞ്ഞാലാടി ചുണ്ണാമ്പുവള്ളിയില്‍ മുതുവന്റെ വില്ലില്‍ വിറച്ചു കടുവകള്‍ ഒരു നാളില്‍ - ഇന്നവന്‍ കോര്‍മ്പല്ലില്‍ നീറുന്നു”. പിന്നീട്‌ കവി പ്രകൃതിയും ജീവിത്രകമവും കലയുമായി ബന്ധപ്പെട്ടതിന്റെ ചരിത്രം പറയുന്നു. നിശബ്ദ ജനതയുടെ ബോധോദയത്തിലുടെ മാതൃസംസ്കാരത്തിന്റെ പുനരുജ്ജീവനം അടുത്തെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുന്നു. ജൈവബന്ധവു മായുളള ജനതതിയുടെ അകല്‍ച്ച മുമ്പു പാര്‍ത്ത പച്ചയായ വീടിന്റെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ പര്യാപ്തമാണ്‌. “ഇന്നലെക്കൂടിയും ജോലി കഴിഞ്ഞിങ്ങു വന്നപ്പോഴോര്‍ക്കാതെ പോയി ഞാനോമനേ മുമ്പും നാം പാര്‍ത്തൊരപ്പച്ചയാം വീടിന്റെ യുമ്മറത്തോളം കളിച്ചു മാന്പുവില്‍ ഞാന്‍” 219 വാണിജ്യ സംസ്കാരത്തെ പുണരുന്ന ജനതയുടെ അപദ്രംശം തുടര്‍ന്നുള്ള വരികളില്‍ ആവിഷീക്കരിച്ചിരിക്കുന്നു. “ഈ വീട്ടിലില്ല തേന്‍കുടം കുടപ്പനും കീലമായ്‌ കയ്പുകള്‍ തുപ്പിക്കളയുന്നു ഞാന്‍ മധുരങ്ങള്‍, വിഷം നിറഞ്ഞത്രമേല്‍ വായില്‍, മനസ്സില്‍, രക്തത്തിലീണങ്ങളില്‍ ഈ വീട്ടിലില്ല. .............. ഭൂതകാല നന്മയുടെ നഷടമായും എത്തിപ്പെടാനുള്ള ആകാംക്ഷയായും “വീട്‌ എന്ന രൂപകം സച്ചിദാനന്ദന്റെ കവിതകളില്‍ കടന്നുവരുന്നു. “വീട്ടിലേക്ക്‌ എന്ന കവിതയിലെ സ്മൃതിബിംബങ്ങള്‍ കൊടുങ്ങല്ലൂരിന്റെ അതിഭൂതകാലം വരെ പോകുന്നു. “അമ്മയെ വലിയൊരു ചൈതന്യമായി ദുഃസ്വപ്നബാധകളൊഴിക്കുന്ന രര്‍ജ്ജ സ്രോതസ്സായി കാണുന്നതോടെ അടഞ്ഞ സ്വകാര്യ ലോകത്തില്‍ നിന്ന്‌ കവി പുറത്തു കടക്കുന്നു. കവി സമൂഹത്തിലേക്ക്‌ പകരുന്നത്‌ ഇത്തരമൊരു ഉന്‍മേഷമാണ്‌”” എന്ന്‌ ഇ.വി.രാമകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. ഭൂതഭാവി കാലത്തെക്കുറിച്ച്‌ ഓര്‍ക്കുകയും ആ അനുഭവ വൈചിത്യങ്ങളെ ആലോചിച്ച്‌ ഉറക്കം കെട്ട്‌ ആധുനികകാല സ്നിഗദ്ധത കളില്‍ പെട്ടുഴലുന്ന വ്യക്തിയാണ്‌ “വീടുമാറ്റം എന്ന കവിതയില്‍ കാണാന്‍ കഴിയുക. കൂട്ടുകുംടുംബങ്ങളില്‍ നിന്ന്‌ അണു കുടുംബങ്ങളിലേക്കുളള മാറ്റത്തെക്കുറിക്കുന്ന സ്വന്തം ഭാഷയും ഭക്ഷണവും നഷടപ്പെടുന്ന സാംസ്കാരിക ശോഷണത്തിന്റെ ദുരന്തചിത്രമാണ്‌ ഈ കവിതയില്‍ സച്ചിദാനന്ദന്‍ പറഞ്ഞുവെക്കുന്നത്‌. 220 പാരിസ്ഥിതികബന്ധം പാടേ നഷടപ്പെട്ടു കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ ജൈവസ്മൃതികള്‍ വേദനിപ്പിക്കുന്ന അനുഭവമായി ത്തീരുന്നു അതിനുദാഹരണമാണ്‌. “നെല്ല്‌” എന്ന കവിത. നഷടപ്പെട്ട വീട നെല്‍പാടത്തിന്റെ തീരത്തായിരുന്നു. ആ പാടം മൈതാനമായി. കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നു. എങ്കിലും സ്വന്തം കാലുകള്‍ക്കിടയില്‍ എന്തോ ഒന്ന്‌ കിക്കിളിപ്പെടുത്തുന്നതായി അവര്‍ അറിയുന്നു. അത്‌ നെല്ലിന്റെ നാമ്പായിരുന്നു. “എന്റെ നഷടപ്പെടു വീട ഒരു നെല്പാടത്തിന്റെ തീരത്തായിരുന്നു ആ പാടം ഇന്നൊരു മൈതാനമാണ്‌. അവിടെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നു എങ്കിലും ഇടയ്ക്കിടെ അവരുടെ കാലുകളില്‍ എന്തോ ഒന്ന്‌ കിക്കിളിയാക്കുന്നു കിരുകിരുക്കുന്ന ഒരു നെല്ലിന്‍ നാമ്പ്‌”. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയും അത്‌ കാലത്തിലും ജീവിത ശൈലിയിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സംസ്കൃതിയെക്കുറിച്ചും അനുവാചകനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു കവി. സസ്യപ്രകൃതി ചിത്രണം പഴുക്ക “പച്ച കുരുമുളക്‌ എന്നീ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഈ കവിതകളിലെ സസ്യചിത്രീകരണം സ്ത്രീസത്തയുമായി ബന്ധപ്പെട്ടുവരുന്നതാണ്‌. ഉദാഹരണമായി “കുരുമുളക്‌ എന്ന കവിതയില്‍ 221 “കുരുമുളകിനെ സൂക്ഷിക്കുക! ഇവള്‍ വെറും പച്ചമുളകല്ല! കരയിലും കടലിലും ഇവള്‍ പടയിറക്കും ജനപദങ്ങള്‍ കൊളജയടിക്കും””. “കണ്കിയുടെ ചിലമ്പില്‍ നിന്നു തെറിച്ചുവീണ പകയില്‍ പഴുത്ത ചെമ്പവിഴം” എന്നാണ്‌ കുരുമുളകിനെ കവി വിശേഷിപ്പിക്കുന്നത്‌. ചിലമ്പി കണ്ണകിയുടെ സ്ത്രീത്വത്തിന്റെ ര്രതീകമാണ്‌. കേരളീയ സംസ്കൃതിയുടെ ആദിമകാലത്തേക്ക്‌ തീര്‍ത്ഥയാത്ര നടത്തുകയും അതിലുടെ ഭാഷയുടെയും കവിതയുടെയും ശൈശവ ബാല്യ ദശകങ്ങളെയും വിശകലനം ചെയ്യുന്ന കവിതയാണ്‌ “മലയാളം. ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്വേ കവിയെ അമൃതുട്ടിയിരുന്ന പൊക്കിള്‍ക്കൊടി, പ്രസവവേദനയുടെ ധന്യ മുഹൂര്‍ത്തത്തില്‍ വേര്‍പെട്ട്‌ ഉലുവയുടെയും വെളുത്തുള്ളിയുടെയും തീഷ്ണമായ സുഗന്ധത്തിലേക്ക്‌ കവിയെ ആനയിച്ചു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഇന്ദ്രിയാനുഭവം ഗന്ധമായാണു കുഞ്ഞിലെത്തുന്നത്‌. വസ്തുതകളെ ക്കുറിച്ചു വ്ൃക്തമായ തിറവ്‌ ഇല്ലെങ്കിലും അത്‌ ഒരനുഭവമായി ഉള്ളില്‍ കിടക്കുന്നത്‌ മാതൃഭാഷയിലുടെ പിന്നീട്‌ കവിക്ക്‌ വെളിവാകുന്നു. മലയാളഭാഷയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന കവിത മാതൃഭാഷയുടെ ശക്തിയും സനന്ദര്ൃവും വെളിവാക്കുന്നതിന്‌ ഉദാഹരണമാണ്‌. കേരളത്തെക്കുറിച്ച്‌ ഭുപ്രകൃതിയെക്കുറിച്ച്‌ അമ്മയെക്കുറിച്ച്‌ ഇവ രൂപപ്പെടുത്തിയ സംസ്കൃതിയെക്കുറിച്ച്‌ “മലയാളം എന്ന കവിത അനുവാചകനെ ഒഓര്‍മക്മപ്പെടുത്തുന്നു. കേരളീയമായ ആദിരുപങ്ങളും 222 ബിംബങ്ങളും ചിത്രങ്ങളും താളങ്ങളും ആവിഷീക്കരിച്ച്‌ സമ്പൂര്‍ണ്ണമായ കേരളീയാനുഭവമായി ലാവണ്യാനുഭൂതിയായി കവിത മാറുന്നു. “ആ അമ്മയ്ക്ക്‌ ഓര്‍മ്മയില്‍ അവിരാമം തല്ലുന്ന ആ അമൃതവേദനയുടെ കടലിന്‌ ആ ആനന്ദത്തിന്‌, അപൂര്‍വ്വമായി മാശ്രം ഞാന്‍ ദര്‍ശിച്ചിട്ടുള്ള മദിരയും പനിനീര്‍പ്പുക്കളുമേന്തിയ ആവിദുരദേവതയ്ക്ക്‌ ഇണയ്ക്ക്‌ എന്റെ ഹതാശവും ഉന്മത്തവുമായ മരുഭുമിയില്‍ സ്വര്‍ണ്ണമത്സ്യങ്ങളും ലില്ലിപ്പുക്കളുമായി”. അമ്മയെ മഹത്വല്‍ക്കരിക്കുകയും ഭാഷയുടെ വളര്‍ച്ചയുടെ വിവിധ തലങ്ങളെ വരച്ചു കാട്ടുകയും ചെയ്യുന്ന ഈ കവിത കേരളീയ സംസ്കൃതിയുടെ ഭുതകാലത്തെ പുനഃസ്യഷടിക്കുന്നു. കവിത വൃക്തിനിഷ്ഠവും സമുഹരപതിബന്ധവും ആയിത്തീരുന്ന അസുലഭ സമന്വയമാണ്‌ സച്ചിദാനന്ദന്റെ “ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു” എന്ന രചനയില്‍ കാണുക. പ്രകൃതിയില്‍ നിന്നും അകന്ന്‌ ഒറ്റപ്പെടുന്ന സ്വന്തം അനുഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടാണ്‌ കവിത ആരംഭിക്കുന്നത്‌. മഴയുടെ സംഗീതവും ഇലകളുടെ താളവും നിലച്ചുപോയ ഏകാന്തതയിലാണ്‌ കവി ചെന്നു വീഴുന്നത്‌. തെരുവ്‌ ആശുപത്രിയാണെന്ന രുപകത്തെ കേന്ദ്ര സ്ഥാനത്തു കൊണ്ടു വരുന്നു. “ഒരു സൂര്യനും ഇനി ഉദിക്കാന്‍ പോകുന്നില്ല്‌ ഇതോടെ താന്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിലാണ്‌ കവി എത്തുന്നത്‌. അടുത്ത ഖണ്ഡത്തില്‍ തന്റെ കര്‍മ്മ മണ്ഡലമായ ക്ലാസ്സ്‌ മുറിയില്‍ എത്തിച്ചേരുന്നു. പെട്ടെന്നുള്ള മണിമുഴക്കം ഒരു വാളുപോലെ ഗുരുശിഷ്ൃന്മാരെ രണ്ടായി പിളര്‍ക്കുന്നു. ഇവിടെയും കവി ഒറ്റപ്പെടലിലേക്ക്‌ എറിയപ്പെടുന്നു. സുഹൃദ്‌ വലയത്തിലും 223 ഒറ്റപ്പെടുന്നു. എന്നാല്‍ തന്റെ പത്നി ആശ്വാസവുമായി എത്തുന്നു. അവസാനിക്കാന്‍ പോകുന്ന ഒരു ലോകത്തിലെ അവസാനത്തെ ദമ്പതികളായിരിക്കും നമ്മള്‍ എന്ന സത്യം അയാള്‍ ഒടുവില്‍ പറയുന്നു. ഇരുളില്‍ അവള്‍ തേങ്ങുന്നു. ഒടുവില്‍ കവി ഒറ്റയാകുകയും ചെയ്യുന്നു. ദലിതസമുഹം കവിക്കു കൂട്ടിനായി സഹായത്തിനായി, സമര്‍പ്പിത ബുദ്ധിയോടെ എത്തുകയാണ്‌. കവിയ്ക്ക്‌ പുതിയൊരു ബോധോദയം ഉണ്ടാവുന്നു. ഒരാളെങ്കിലും സ്വാതന്ത്യം ഇച്ഛിക്കുന്ന കാലത്തോളം താന്‍ ഒറ്റയാവില്െന്ന്‌ ചിന്തിക്കാന്‍ ഇതയാളെ പ്രേരിപ്പിക്കുന്നു. വൈയക്തികമായ ദാര്‍ബ്ൃല്യങ്ങളില്‍ നിന്നും സ്വയം വിമോചനം നേടി സാമൂഹ്യബോധമുളള, സമൂഹത്തിന്റെ പിന്തുണയുള്ള സമൂഹവ്യക്തി യായി കവി മാറുന്നതു കാണാം. സമൂഹമാണ്‌ വ്യക്തിയുടെ ശക്തി എന്ന രാഷ്ട്രീയ ബോധവും അയാള്‍ നേടുന്നു. ഇങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ ജീവിതത്തെ വരച്ചുവെക്കുന്ന സച്ചിദാനന്ദന്‍ സ്ത്രീയേയും പ്രകൃതിയേയും സാമൂഹി കോന്നമനത്തിന്റെ ഉപാധികൂടിയായി കാണുന്നു. ആധുനിക മലയാളകവിതയിലെ പ്രമുഖരായ എഴുത്തുകാരില്‍ സ്ത്രീയും പരിസ്ഥിതിയും എപ്രകാരമാണ്‌ ബന്ധപ്പെട്ടു കിടക്കുന്ന തെന്നാണ്‌ പരിശോധിച്ചത്‌. ഈ പഠനത്തിലൂടെ കണ്ടെത്തിയ കണ്ടെത്തലു കളാണ്‌ ഉപസംഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ൦ (പാന്തവത്കൃത സ്ത്രീസ്വത്വങ്ങള്‍ക്ക്‌ കവി കേന്ദ്രസ്ഥാനം നല്‍കുന്നു 224 ൦ പുരാവൃത്തങ്ങളെ പുനര്‍വായിക്കുന്നു ൦ സാമൂഹികനീതിയും സാംസ്കാരിക സ്വാതന്ത്യവും രാഷ്ട്രീയ തലവുമായി അവിഭാജ്യമായി ബന്ധപ്പെടിരിക്കുന്നു എന്നു കവി കണ്ടെത്തുന്നു. ൦ കാലഘട്ടത്തിനനിവാര്യമായ മാറ്റം കവിതകളിലാവിഷ്ക്കരിക്കാന്‍ കവി ശ്രമിക്കുന്നു * സ്ത്രീ, പ്രകൃതി ചി(്തണങ്ങള്‍ സാമൂഹികമാറ്റത്തിന്റെ അനിവാര്യതയില്‍ വേറിട്ട സ്വരം കേള്‍പ്പിക്കുന്നു ൦ സച്ചിദാനന്ദന്റെ കവിതകളുടെ പ്രമേയങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ ഉള്‍ച്ചേര്‍ത്ത്‌ വേദനിക്കുന്നവന്റെ കുടെ നിന്ന്‌ അധികാരകേന്ദ്രങ്ങളെ പ്രതിരോധിക്കുന്ന വിധത്തി ലുള്ളതാണ്‌. ൦ മലയാളഭാഷയുടെ വികാസത്തെ (ഗപതിപാദിക്കുന്നതിനൊപ്പം കേരള സംസ്കൃതിയേയും അമ്മയുടെ മഹത്വത്തെയും ചുണ്ടിക്കാട്ടുന്നു. ൦ രാഷ്ട്രീയത മാര്രമല്ല അധികാരഘടനയ്ക്കകത്തു നിന്നുളള സാമൂഹിക തലം കൂടി സച്ചിദാനന്ദന്റെ സ്ത്രീ പ്രകൃതി വീക്ഷണ ത്തില്‍ കാണാം. ഇതെല്ലാമാണ്‌ സച്ചിദാനന്ദന്റെ കവിതകളില്‍ അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത്‌. 225 കുറിപ്പുകള്‍ 1. സച്ചിദാനന്ദന്‍; “മറന്നുവെച്ച വസ്തുക്കള്‍” പുറം.140. 2. 7 “തെരഞ്ഞെടുത്ത കവിതകള്‍” പുറം.18. 3. സച്ചിദാനന്ദന്‍; കയറ്റം, പുറം.32. 4. സച്ചിദാനന്ദന്‍, തെരഞ്ഞെടുത്ത കവിതകള്‍, പുറം.185. 5. 7 പുറം.196 6. 7 “തെരഞ്ഞെടുത്ത കവിതകള്‍, പുറം.217. 7. 7 7 പുറം.186. 8. സച്ചിദാനന്ദന്‍, “സച്ചിദാനന്ദന്റെ കൃതികള്‍ പുറം.86. 9. സച്ചിദാനന്ദന്‍, “എഴുത്തച്ഛനെഴുതുമ്പോള്‍', 21300.79. 10. സച്ചിദാനന്ദന്‍, “തെരഞ്ഞെടുത്ത കവിതകള്‍', പുറം.227 - 228. 11. നരേന്ദ്രപസാദ്‌, “എന്റെ സാഹിതൃനിരൂപണങ്ങള്‍, പുറം.82. 12. സച്ചിദാനന്ദന്‍ “സച്ചിദാനന്ദന്റെ കൃതികള്‍, പുറം. 14. 13. 7 7 പുറം. 20 14. കൃഷ്ണവാരിയര്‍.എന്‍.വി; അകം കവിതകള്‍ (വിവ) പുറം.20. 15. ° alo. 13. 16. സച്ചിദാനന്ദന്‍, “തെരഞ്ഞെടുത്ത കവിതകശള്‍', പുറം.156. 226 17. ° ° പുറം.134 18. 7 7 പുറം.136 19. 7 7 പുറം.136 20. സച്ചിദാനന്ദന്‍, ഇവനെക്കൂടി, പുറം.27 21. സച്ചിദാനന്ദന്‍, തെരഞ്ഞെടുത്ത കവിതകള്‍, പുറം.154 22. സച്ചിദാനന്ദന്‍, ഒന്നാംപാഠം, പുറം.121. 23. സച്ചിദാനന്ദന്‍, “തെരഞ്ഞെടുത്ത കവിതകള്‍, പുറം.153. 24. 7 7 പുറം.154 25. ഒരു കൂട്ടം ലേഖകര്‍, “സച്ചിദാനന്ദന്റെ ലോകം” രാമകൃഷണന്‍.ഇ.വി. സത്യാന്വേഷണത്തിന്റെ സംഘര്‍ഷങ്ങള്‍, പുറം.139. 26. സച്ചിദാനന്ദന്‍, തെരഞ്ഞെടുത്ത കവിതകള്‍, പുറം.159. 27. സച്ചിദാനന്ദന്‍, ഒന്നാംപാഠം. പുറം.12. 28. 7 7 പുറം.82. 227 ഉപസംഹാരം “പാരിസ്ഥിതിക സ്ത്രീവാദം മലയാള കവിതയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.എന്‍.വി. സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കവിതകളെ അപഗ്രിക്കുവാനാണ്‌ ഈ പ്രബന്ധത്തില്‍ ശ്രമിച്ചത്‌. കവിതകളില്‍ പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ സവിശേഷതകളും സാധൃതകളും പ്രസക്തിയും കണ്ടെത്തുവാന്‍ ശ്രമിക്കുന്ന തരത്തില്‍ ഈ അപഗ്രഥനം നിര്‍വഹിക്കുവാന്‍ ഏറെക്കൂറെ കഴിഞ്ഞിട്ടുണ്ട്‌. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ സവിശേഷതകളില്‍ ന്നി നിന്നുകൊണ്ട്‌ കവിതകളില്‍ ആവിഷ്കൃതമായിരിക്കുന്ന സ്ത്രീ പ്രകൃതി ബിംബങ്ങളെ പഠനവിധേയമാക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്തിരിക്കുന്നത്‌. പ്രസ്തുത അന്വേഷണത്തിലുടെ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിലാണ്‌ പാരിസ്ഥിതിക സ്ത്രീവാദ ചിന്ത രൂപപ്പെടുന്നത്‌. പാരിസ്ഥിതിക സ്ത്രീവാദം മനുഷ്യനേയും പ്രകൃതിയേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ദര്‍ശനമാണ്‌ മുന്നോട്ടുവെച്ചത്‌. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ പിറവി സ്ത്രീവിമോചന ഡഫ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടാണ്‌. പ്രകൃതിയേയും സ്ത്രീയേയും മോചിപ്പിക്കുക എന്നതാണ്‌ ഇക്കോഫെമിനിസത്തിന്റെ ലക്ഷ്യം. പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ ആശയങ്ങളെ ഒ.എന്‍.വി., സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവരുടെ കൃതികളില്‍ ്രത്യക്ഷവായനയില്‍ തന്നെ ബോധ്യപ്പെടുന്നതാണ്‌. പാരിസ്ഥിതിക സ്ത്രീവാദപരമായ വായന മലയാള കവിതയില്‍ കുറവാണ്‌. ഈ കവികളുടെ ജീവിത സാഹചര്യങ്ങളും സാംസ്കാരിക രംഗത്തുണ്ടായ 228 മുല്യപ്യുതിയും അവരുടെ കൃതികളുടെ വിഷയ സ്വീകരണത്തിലും പ്രതിഫലിച്ചു. പരിസ്ഥിതിയും സ്ത്രീയും വേറിട്ട അസ്തിത്വത്തിനു വഴിമാറാതെ ഒന്നിന്റെ തന്നെ (പതിരൂപമായി കവിതകളില്‍ നിലകൊണ്ടു. ആഗോള വ്യാപകമായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാരിസ്ഥിതികാവബോധം ഗ്പസക്തി നേടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി സാഹിതൃത്തിലും സനന്ദരൃശാസ്ത്രത്തിലും അത്‌ ചര്‍ച്ചാവിഷയ മായി മാറിയിട്ടുണ്ട്‌. ജീവിതാവിഷക്കാരമായ സാഹിത്യത്തില്‍ പരിസ്ഥിതി സ്വാഭാവികമായി കടന്നുവരാമെങ്കിലും, ജീവിതത്തിന്റെ നിലനില്‍പിനെ സംബന്ധിക്കുന്ന ഒരു ഗ്രശ്നം എന്ന നിലയില്‍ ഗ്രകൃതിയും പരിസ്ഥിതി ഘടകങ്ങളും ഇന്ന്‌ സര്‍ഗ്ഗാത്മക രചനകളില്‍ അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. പ്രകൃത്യാവബോധം നഷടമാക്കിക്കൊണ്ടുളള നാഗരിക ജീവിത സംസ്ക്കാരത്തെ തിരുത്തിക്കുറിക്കാന്‍ പാരിസ്ഥിതിക ബോധത്തി ലുന്നിയ ചിന്തകളും സാഹിത്യാവിഷകാരങ്ങളും ആധുനികാനന്തര കാലഘട്ടത്തില്‍ സജീവമായി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം നഷ്ടപ്പെട്ടുതുടങ്ങി എന്നു തിരിച്ചറിയുന്നിടത്താണ്‌ ഹരിതദര്‍ശനം ഉദയം കൊള്ളുന്നത്‌. പ്രകൃതിയും മനുഷ്യനും തമ്മില്‍ സഹജീവനം സാധ്യമാക്കുന്ന ദര്‍ശനമാണ്‌ പരിസ്ഥിതി ദര്‍ശനം. സ്ത്രീയും പുരുഷനും പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുമ്പോഴേ ചരാചരങ്ങളുടേതായ ജീവിതപ്രപഞ്ചത്തില്‍ അതിന്റെ അര്‍ത്ഥ സാദ്ധ്യതകള്‍ വെളിവാകുകയുള്ളു. ഗോ(്രവര്‍ഗ്ഗം ഉണ്ടാക്കിയെടുത്ത കൂട്ടായ്മ എല്ലാകാലത്തും എല്ലാവര്‍ക്കും മാതൃകയാണ്‌. അത്‌ സഹജീവികളുമായുള്ള ഗാഡ്ധബന്ധത്തിന്റെ കൂട്ടായ്മയാണ്‌. ്രകൃതിയെ 229 അറിഞ്ഞും അതില്‍ ആഹ്ലാദം കൊള്ളാനും കഴിവുള്ള വരായിരുന്നു ആദിമ ജനത. കിട്ടുന്നതിനെ വട്ടമിട്ടിരുന്നു പെറുക്കി തിന്നു ജീവിച്ച അവര്‍ക്ക്‌ പ്രകൃതി വരദാനമായിരുന്നു. അന്നദാതാവായിരുന്നു. മനുഷ്യ മനസ്സിന്റെ പച്ചയായ ആ സംസ്ക്കാരം പരസ്പരം പ്രതിഗ്രവര്‍ത്തിക്കുന്ന മനുഷ്യനടക്കമുളള ജീവികളും പരിസരവും ചേര്‍ന്നതായിരുന്നു. ലോകസംസ്ക്കാരത്തിന്റെയും ഭാരതീയ സംസ്ക്കാരത്തിന്റെയും അടിത്തറ പച്ചയായ പ്രകൃതിയുടേതാണ്‌. നായാടിയും പെറുക്കി തീനിയുമായ മനുഷ്യവര്‍ഗ്ഗം കാര്‍ഷിക വൃത്തി പര്യാപ്തമാക്കു കയും നദീതീരങ്ങളില്‍ ആവാസമുറപ്പിക്കുകയും ചെയ്തപ്പോള്‍ പുതിയ പരിസ്ഥിതി ഉടലെടുത്തു. മണ്ണിനെ ആരാധിച്ചു. (ഗകൃതിയിലെ വസ്തുക്കളെ തങ്ങളുടെ ഉയര്‍ച്ചയ്ക്കുള്ള ഉപാദാന ങ്ങളായി കണ്ടു. കൃഷി, ജലസമ്പത്ത്‌, ജീവജാലങ്ങളുടെ പാരസ്പര്യം ഇവ ഭൂമിയുടെ ഉവ്ൃരതയെ പുഷക്കലമാക്കി. ഇടതടവില്ലാതെയുള്ള പലതരത്തിലുള്ള കൃഷി മണ്ണിന്റെ സര്‍ഗ്ഗാത്മകതയെ പുഷടിപ്പെടുത്തി. ഉര്‍വ്വരതാനുഷ്ഠാ നങ്ങള്‍, ആചാരങ്ങള്‍, ഉത്സവങ്ങള്‍ ഇവ സമൂഹമധ്യത്തില്‍ കൊണ്ടാടി. ഇങ്ങനെ ഗ്രകൃതിയില്‍ നിന്നും പ്രകൃതിയുടെ തന്നെ ഭാഗമായി രൂപമെടുത്ത മനുഷ്യന്‍ ബുദ്ധിവികാസത്തിന്റെ, ലോകബോധ ത്തിന്റെ ഇരയായി. പിന്നീടങ്ങോട്ട്‌ വ്യക്തി വ്യക്തിയിലേക്ക്‌ ചുരുങ്ങി. മനുഷ്യനും പ്രകൃതിയും ്രപഞ്ചസത്തയുടെ അഭിന്നമായ രണ്ടംശങ്ങളാണ്‌. ്രകൃതിയില്‍ നിന്നു വേറിട്ട ഒരു നിലനില്‍പ്പ്‌ മനുഷ്യനു അസാധ്യമാണ്‌ എന്ന ബോധം പിന്നീടങ്ങോട്ട്‌ അവനെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. ്രകൃതിയെ ദേവിയായും അമ്മയായും കണ്ടിരുന്ന കാഴ്‌ച്ചപ്പാട്‌ മാറി. പ്രകൃതി കറവപ്പശുവായി. ഇതിനിടയില്‍ കുടുംബ ബന്ധങ്ങളിലുണ്ടായ 230 ശൈഥില്യം, വ്യവസായിക വിപ്ലവം ഉണര്‍ത്തിവിട്ട ചിന്തകള്‍, ഇവ സമൂഹത്തെ ചിന്തകളെ മാറ്റിമറിച്ചു. ചൂഷണത്തിനും അധികാര മോഹങ്ങള്‍ക്കും പരിധിയില്ലാത്ത രീതിയില്‍ കാഴ്ച്ചപ്പാടുകള്‍ വികസിതമായപ്പോള്‍ അവയുടെ മുല്യപ്യുതിയില്‍ ഇടിവുണ്ടായി. മനുഷ്യവര്‍ഗ്ഗം ഒന്നായി സമന്മാരായി കഴിഞ്ഞ കാലഘട്ടത്തിന്റെ സ്മരണങ്ങള്‍ വേട്ടയാടാന്‍ തുടങ്ങി. ഗൃഹാതുരത്വത്തിന്റെ ഈ തിക്കുമുട്ടല്‍ ചെന്നെത്തിയത്‌ സ്വന്തം അസ്തിത്വത്തിലാണ്‌. വേരിളകിപോകുന്ന നിലനില്‍പ്പിന്റെ ഭീഷണി തീര്‍ക്കുന്ന വസ്തുക്കളെ തച്ചുടക്കലിനു വിധേയമാക്കി. മോചനങ്ങളും, വിമോചനങ്ങളും, പ്രതിബദ്ധതയും, കടപ്പാടും പലതരത്തില്‍ വെല്ലുവിളികളെ ആലോചനാ വിധേയമാക്കി. സ്ത്രീ, പ്രകൃതി ചൂഷണം പാശ്ചാതൃരാജ്യങ്ങളില്‍ വര്‍ദ്ധിച്ചു. ഭാരതത്തിലാകട്ടെ ചുഷണം എന്ന നിലയിലല്ല കടന്നുവന്നത്‌. മനുഷ്യ, പ്രകൃതി ബന്ധത്തിന്റെ ആരണ്യകസംസ്ക്കാരത്തില ധിഷ്ഠിതമായ വീക്ഷണത്തിന്റെ തകര്‍ച്ചയില്‍ വന്ന മാറ്റ ഫലമായി പാരിസ്ഥിതിക സ്ത്രീവാദത്തിന്‌ പ്രസക്തിയേറി. പ്രകൃതിയിലെ ചരാചര വസ്തുക്കളെയും കവിതയ്ക്കു വിഷയമാക്കിയ ഒ.എന്‍.വി. കവിതകളില്‍ മാനവികതാ സങ്കല്പം കടന്നുവരുന്നു. സ്ത്രീയുടെ തന്നെ മകള്‍, കാമുകി, ഭാരൃ, മാതാവ്‌, മുത്തശ്ശി എന്നിങ്ങനെയുളള മനുഷ്യജീവിതത്തിന്റെ ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത അവസ്ഥകളെ ചുണ്ടിക്കാട്ടുന്നു. കാര്‍ഷിക സംസ്കാരവും അതിലുടെ കെട്ടിപടുക്കുന്ന ജീവിത വൃത്തിയും കവിതകള്‍ അനാവരണം ചെയ്യുന്നു. ആദ്യകാല കവിതകള്‍ കാര്‍ഷിക വ്യത്തിയില്‍ ന്നുന്നതായിരുന്നു. ആ കവിതകളില്‍ സ്ത്രീ 231 ്രകൃതിഭാവങ്ങള്‍ വിപ്ലവ ബോധമുള്ളതെങ്കിലും തന്മയത്വത്തിന്റെ അടയാളങ്ങളായി നിലകൊണ്ടു. തുടര്‍ന്ന്‌ രണ്ടാം ഘട്ടമായ മയില്‍പ്പീലി പോലുള്ള സമാഹാരത്തിലെത്തുമ്പോഴേക്കും പരാണിക ബിംബങ്ങളും മിത്തുകളും സ്ത്രീ പ്രകൃതി ഭാവങ്ങള്‍ക്ക്‌ ഉര്‍ജ്ജം നല്‍കി. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍ ഒരു ജനതതിയുടെ തന്നെ പരിഛേദമായി മാറി. ഭൂമിയുടെയും പ്രകൃതി യുടെയും അമ്മയുടെയും നിലനില്‍പ്പില്‍ മുതലാളിത്ത സംസ്കൃതിയുടെ ഇടപെടല്‍ ശക്തമായപ്പോള്‍ ഭൂമിക്ക്‌ ചരമഗീതം കുറിക്കാന്‍ കവി പര്യാപ്തനായി. അമ്മ, പെങ്ങള്‍, മുത്തശ്ശി എന്നീ അവസ്ഥകള്‍ സ്ത്രിക്ക്‌ കല്പിക്കുകയും, മണ്ണ്‌, ഭൂമി, എന്നിവ പ്രകൃതിക്ക്‌ സമാനമായും കവിതകളില്‍ കടന്നു വന്നു. കോതമ്പുമണികളായി കമ്പോള സംസ്കാര ത്തിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്ന ജനശക്തിയെ കവി തിരിച്ചറിയുന്നു. പ്രതിരോധസ്വരമാണ്‌ തുടര്‍ന്നങ്ങോട്ട കവിതയില്‍ കാണുക. മണ്ണിനെയും പെണ്ണിനെയും ആശ്രയിച്ചും, ഒപ്പം നിര്‍ത്തിയും പ്രതിരോധിച്ചും, പ്രതിഷേധിച്ചും സ്ത്രീ ്രകൃതി ഭാവങ്ങള്‍ ഒ.എന്‍.വി.കവിതയില്‍ ഗ്രതൃക്ഷപ്പെടുന്നുണ്ട്‌. സുഗതകുമാരിക്കവിതകള്‍ ആ കാലഘട്ടത്തിലെ ചേതനയെ രൂപപ്പെടുത്തിയ നൈരാശ്യത്തിന്റെയും പ്രതീക്ഷയുടെയും കഥ പറയുന്നു. കവിതകളില്‍ നിറഞ്ഞു നില്ക്കുന്ന ഗ്രകൃതി സാന്നിധ്യം ആവിഷ്ക്കാര വൈവിധ്യം കൊണ്ട്‌ ആത്മീയതലത്തിലേക്ക്‌ ഉയരുന്നു. സംസ്ക്കാരത്തെ നിയന്ത്രിക്കുന്നത്‌ പുരുഷനാണെന്നും പുരുഷന്‍ പ്രകൃതിയേയും സ്ത്രീയേയും വരുതിയില്‍ നിര്‍ത്തുന്നു എന്നും അതിനെതിരെ പ്രതികരിക്കണമെന്നും കവിതകള്‍ സംവദിക്കുന്നു. ജീവിതത്തിന്റെ 232 മുഖ്യധാരയില്‍ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീ-്രകൃതി ജന്മങ്ങളെ കവി ആവിഷീക്കരിക്കുന്നത്‌ ദുഃഖസത്യങ്ങളായാണ്‌. പുരാവൃത്ത കഥാപാത്രങ്ങളെ വര്‍ത്തമാനകാലസാഹചരൃത്തിന്‌ അനുഗുണമായി രൂപപ്പെടുത്താന്‍ കവി ശ്രമിക്കുന്നു. കടമ്മനിട്ട പ്രാചീനമായ ഗോത്രാനുഭവത്തിന്റെ പുനരാവഹനത്തില്‍ ന്നി നിന്നുകൊണ്ടുളള സമീപനമാണ്‌ സ്ത്രീ പ്രകൃതി വിഷയങ്ങളില്‍ അനുവര്‍ത്തിക്കുന്നത്‌. വര്‍ത്തമാനകാലജീവിത സാഹചര്യത്തോടു പുലര്‍ത്തുന്ന വൈരുദ്ധ്യാത്മക പ്രതികരണം സ്ത്രീ പ്രകൃതി സത്തയുടെ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്നുണ്ട്‌. കുറത്തി, ശാന്ത, കോഴി, കാട്ടാളന്‍, കിരാതന്‍ എന്നീ വ്ൃതൃസ്ത രൂപങ്ങള്‍ പങ്കുവെക്കുന്ന മാനവികതാ ബോധം യഥാര്‍ത്ഥത്തില്‍ നാഗരികതയുടെ കടന്നുകയറ്റം വരുത്തിയ അപചയത്തിന്റെ പ്രതികരണമാണ്‌. കവിതകളില്‍ ആത്മീയമായ അന്തരീക്ഷം സ്ൃഷടിച്ചെടുക്കുന്ന കവി ആദിമമനുഷ്യന്‍ അനുഭവിച്ച യഥാര്‍ത്ഥ സഖ്യത്തെ കവിതകളില്‍ സൃഷ്ടിക്കുന്നു. ഗ്രകൃതിയുടെ അവസ്ഥാഭേദങ്ങളുടെ ആവിഷ്ക്കാരത്തെ സ്ത്രീ ബിംബങ്ങളായും സ്ത്രീയുടെ അവസ്ഥാ ഭേദങ്ങളായും ചിത്രീകരിക്കുന്ന കവി സ്ത്രൈണ പരാമര്‍ശങ്ങളിലെല്ലാം പുരുഷകേന്ദ്രിത വീക്ഷണത്തിനാണ്‌ പ്രാമുഖ്യ നല്‍കുന്നത്‌. സച്ചിദാനന്ദന്റെ കവിതകള്‍ നൈതികമായ മൂല്യങ്ങളിലൂടെ സ്ത്രീ പ്രകൃതി ഭാവങ്ങളെ അവതരിപ്പിക്കുന്നു. രാഷ്ട്രീയമായ ദിശാബോധം വ്യക്തമായി പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ അധികാര ശക്തിക്കു നേരെയുള്ള ആക്രമണമാണ്‌. സ്ത്രീയും ്രകൃതിയും വിവിധ ഭാവങ്ങളിലാണ്‌ കവിതകളില്‍ പ്രതൃക്ഷപ്പെടുന്നത്‌. എങ്കിലും ആ 233 ഭാവങ്ങള്‍ അടിസ്ഥാനപരമായി അടിസ്ഥാനവര്‍ഗ്ഗത്തിന്റെ രോദനമാണ്‌. ഭൂതകാല സ്മരണകളും അവ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും നിതൃജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതി യും ചര്‍ച്ചാവിഷയമാകുമ്പോഴും പ്രകൃതി സ്ത്രീ ചിത്രണം അതിന്റെ യെല്ലാം അടിത്തട്ടില്‍ നിഴലിക്കുന്നുണ്ട. ഭാഷയുടെ അപചയം കൂടി കവി കാണുന്നുണ്ട്‌. ഇതാണ്‌ സച്ചിദാനന്ദന്റെ പ്രകൃതി ബോധത്തിന്റെ അടിസ്ഥാ നമായി വര്‍ത്തിച്ച ദര്‍ശനം. പരിസ്ഥിതി സ്ത്രീ സമീപനങ്ങളില്‍ ഒ.എന്‍.വി., സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നീ കവികള്‍ കൈകൊള്ളുന്ന സമീപനം നിലനില്‍ക്കുന്ന സാമുഹ്യവ്യവസ്ഥിതിയുമായി ചേര്‍ന്നുപോകുന്നതാണ്‌. ്രാന്തവല്‍ക്കരിക്കപ്പെട്ട സമുഹം, തിരസ്ക്കരിക്കപ്പെടുന്ന സ്ത്രീത്വം, പ്രകൃതിക്കു സംഭവിക്കുന്ന മൂല്യച്യുതി, പുരാവ്യത്തങ്ങളിലേക്കു തിരിച്ചു പോക്ക്‌, പ്രകൃതിയോടുള്ള ആത്മീയഭാവം, സ്ത്രീവിമോചനത്തിന്‌ വേണ്ടിയുളള പോരാട്ടം, അമിതമായ ചൂഷണം സൃഷ്ടിക്കുന്ന പ്രപഞ്ച ത്തിന്റേയും സ്ത്രീയവസ്ഥയേയും കുറിച്ചുള്ള ആധി, ആത്മീയമായ പരിസ്ഥിതിബോധം, പാരമ്പര്യ അധിഷ്ഠിതമായ സ്ത്രീ പ്രകൃതി ഭാവങ്ങള്‍, പ്രാന്തവലക്കരിക്കപ്പെട്ട സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങള്‍, അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇങ്ങനെയൊ ക്കെയാണ്‌ ഈ കവികളിലെ കൃതികളില്‍ പാരിസ്ഥിതിക സ്ത്രീവാദ ത്തിന്റെ അംശങ്ങള്‍ കടന്നുവരുന്നത്‌. കാലഘട്ടത്തിനനുസരിച്ച്‌ മാറുന്ന ്രമേയ പ്രതേകത സ്വാഭാവികമായി കവിതകളില്‍ ഇടം പിടിക്കുന്നു. 234 ഈ പ്രബന്ധത്തില്‍ ഒ.എന്‍.വി, സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദന്‍ എന്നിവര്‍ പാരിസ്ഥിതിക സ്ത്രീവാദം സാഹിതൃകൃതികളില്‍ എങ്ങനെ പ്രയോഗിച്ചു എന്ന അന്വേഷണമാണ്‌ നടത്തിയത്‌. 235 English Books 1. Arriel Salleh, 'Ecofeminism as Politics Nature, mark and the postmodern', Zen Books Lid, London & Newyork, 1997. 2. A Hallah Naim, 'Women', London Quartet Books, 1987. 3, Ariel Sallah, 'Nature Marx, and the post modernism', Zen Books Ltd, London, 1997. 4, Battacharya Narendranath, 'Ancient India Rituals and their social content’, Manohar Book Service, Delhi, 1975. 5. Chitkara. M.G, 'Encyclopedia of Ecology Environment and Pollution’, New Delhi, APH Publishing Corporation, 1998. 6. Cixious Helene, "The laugh of the Mediusa', New French Feminisms, Feminist Literary theory (ed) Maly Eagle Ton Black Bell publishers ltd, New York, 1997, 1991. 7. Charvert John, 'Feminism', London, S.M. Dent & Son Pvt. Ltd, 1982. 8. De Beavoir, Simone, "The Second Sex’, New York, Knopf, 1953. 9. Dodson J. Stanley, 'Ecology', New York Oxford University Press, 1982. 10. David Bouchier, ‘Introduction the Feminist challenge’, London Macmillion, 1983. 11. David Crystal (Fd), 'The Cambridge Encyclopedia’, Cambridge University Press, 1999, 12. Deenabandhu. M and others, ‘Ecology and Spirituality’, India Peace Centre publication, Nagpur, 1996. 13. Doyle, Timothy and Eachern, Doug MI, 'Environment and politics Rotledge', London. 14. Evans. J. Richards, 'The Feminists', London Croom Helm, 1979. 236 15. Eugene. P. Odum, 'Basic Ecology’, London Press, 1983. 16. Friedan Betty, 'The Femine Mystique', Harmonds worth, Penguin, 1965. 17. Fireston, Sheela Mith, 'The Dialectic of Sex', London The Women's Press Ltd. 18. Greer Germain, "The Female Eunuch', London Flamingo, 1993. 19. Janis Birkland, 'Eco Feminism : What one needs to know’, Nancy R. Howell, Journal of Religion and Sciences, 1997. 20. Karen. J. Warren, 'Feminism and Ecology’, Making Connections, Environmental Ethics, Spring, 1987. 21. Maria Mies, 1986, 'Patriarchy and Accumulation on a world scale’, London. 22. Merry Keller, Feminism and Ecology, University Press, New York, 1997, 23. Millet Kate, 'Sexual Politics', London Virage, 1997. 24. Maria Mies and Vandana Siva, 'Eco Feminism', Kali for women publishers, New Delhi, 1993. 25. Merchant Carolyn, 'Earth Care women and the environment, New York, Routledge, 1995. 26. Nagarajam. M.S, ‘English Literary, Criticism and Theory an Indroductory History’, Orient Longman, Hyderabad, 2006. 27. Merchant Carolyn, 'The Death of Nature’, Women Ecology and Scientific Revolution, San Francisco, Harper & Row, 1980. 28. Merchant Carolyn, 'Key concepts in critical theory', Ecology, New Delhi, Rawat Publication, 1996. 29. Pam Morries, ‘Literature and Feminism', Black Well Oxford, 1993. 30. Reuth Rose Mary Ref Ford, 'Gaia to God', C.A. Harpner Press, San Francisco, 1982. 31. Rachel Carson, 'Silent Spring’, other India Press, Goa, 2000. 237 32. Showalter Eline, 'A Literature of their own', Princeton University Press, Virago, London. 33. Spivak Chakravorthy, 'Gayathri in other works', New York. 34. Vandana Siva, Ingun Moser (Eds), "Bio Politics’, Orient Longman Ltd, Madras, 1996. 35. Vandana Siva, 1989, 'Staying alive', Zed Books, London. 36. Woolf Virgina, 'A room of one's own', Great Britain Penguin Books, 1974. മലയാളം പുസ്തകങ്ങള്‍ 11 അയ്യപ്പപണിക്കര്‍, കെ; (1999), “ഇന്ത്യന്‍ സാഹിതൃസിദ്ധാന്തം (പസക്തിയും സാധ്യതയും”, കേരളഭാഷാ ഇന്‍സ്സിറ്റ്യുടു, തിരുവനന്തപുരം. 2. അലകസാണ്ടര കൊള്ളന്‍തായ്‌; (2005), “സ്ത്രീപുരുഷ ബന്ധങ്ങളും വര്‍ഗ്ഗസമരവും' സ്ത്രീശാസ്ത്രം, സമൂഹം (എഡി) ആനന്ദി. ടി.കെ, കെ.എന്‍. ഗണേശ്‌, കേരളശാസ്ത്ര സാഹിത്യ പരിഷത്ത്‌, തൃശ്ശൂര്‍. 3. അഞ്ചുമൂര്‍ത്തി ശ്രീധരന്‍; (2010), തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാനവും, തത്ത്വ പബ്ലിക്കേഷന്‍, കോഴിക്കോട്‌. 4. ആ൯ന്‍ഡ്ഡുസ്‌. എം.ഐ; (2010), “മനുഷ്യനും പരിസ്ഥിതിയും”, ക്രൈസ്തവ സാഹിത്യ സമിതി, തിരുവല്ല. 5. അരവിന്ദാക്ഷന്‍.കെ; (1996), ഗാന്ധിയുടെ ജീവിതദര്‍ശനം, ഡി.സി.ബുക്‌സ്‌, കോട്ടയം. 6. ആനന൯; (1996), ജൈവമനുഷ്യന്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. 7. ആഷാ മേനോന്‍; (1996), “പരാഗ കോശങ്ങശ്‌', കറന്റ്‌ ബുക്ക്സ്‌, തൃശ്ശൂര്‍. 8. ആഷാ മേനോന്‍; (1994), “അടരുന്ന കക്കകള്‍”, ഡി.സി. ബുക്ക്സ്‌, കോട്ടയം. 9. ഇളയപ്പെരുമാള്‍. എം, സുബ്രഹ്മണ്യന്‍. എസ്‌.ജി; (1967, “തൊല്‍ക്കാപ്പിയം', (വിവ) ഇളയപ്പെരുമാള്‍. 10. ഉണിത്തിരി എന്‍.വി.പി. (2001) പരിസ്ഥിതി ശാസ്ത്രീയ വീക്ഷണം, (എഡി.) കേരളഭാഷാ ഇന്‍സ്ററിറ്റയൂട്ട, തിരുവനന്തപുരം. 238 11. എഴുത്തച്ഛന്‍. കെ.എന്‍; (1999), “കുറുന്തൊകെ, (വിവ) സാഹിത്യ ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. 12. ഏംഗല്‍സ്‌. ഫ്രെഡറിക; (2004), “പ്രകൃതിയുടെ വൈരുദ്ധ്യാത്മകത, (വിവ) ഗോപാലകൃഷ്ണന്‍, ഇ.എം.എസ്‌., ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി. 13. ഒരു സംഘം ലേഖകര്‍; (2002), “പെണ്ണെഴുത്ത്‌, ഭാഷാ ഇന്‍ സ്ററിറ്റ്യൂട്ട, തിരുവനന്തപുരം. 14. ഒരു കൂട്ടം ലേഖകര്‍ (2006), സച്ചിദാനന്ദന്റെ ലോകം, മാതൃഭുമി ബുക്‌സ്‌, കോഴിക്കോട്‌. 15. കാപ്പന്‍. എസ്‌; (1998), “പരിസ്ഥിതി, സംസ്കൃതി”, മാതൃകം പബ്ലിക്കേഷന്‍സ്‌, ചങ്ങനാശ്ശേരി. 16. കക്കാട്‌.എന്‍.എ; (1984), കവിതയും പാരമ്പര്യവും, വളളത്തോൾ, ശുകപുരം. 17. കാപ്പന്‍. എസ്‌; (1992), “പവചനം ്രതിസംസ്കൃതി'”, യാത്രാ പബ്ലിക്കേഷന്‍സ്‌, കോട്ടയം. 18. കാളിദാസന്‍; (1964). “കുമാരസംഭവം ഗദ്യപരിഭാഷ്‌, കുട്ടികൃഷ്ണമാരാര്‍, മാതൃഭൂമി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 19. കുഞ്ഞന്‍പിള്ള ഇളംകുളം; (1956), ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം. 20 കുട്ടികൃഷണമാരാര്‍; (2006), “ചര്‍ച്ചായോഗം”, കോഴിക്കോട്‌ മാരാര്‍ സാഹിത്യ പ്രകാശം, കോഴിക്കോട 211 കൃഷ്ണവാരിയര്‍. എന്‍.വി; (2007), “അകം കവിതകള്‍”, (വിവ) കേരള സാഹിതൃ അക്കാദമി, തൃശ്ശൂര്‍. 22. കുമാരനാശാന്‍; (1981). ‘കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍, സാഹിത്ൃ്രവര്‍ത്തക സഹകരണസംഘം, തൃശ്ശൂര്‍. 23. കൃഷ്ണപിള്ള. എന്‍; (1992), “കൈരളിയുടെ കഥ്‌, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. 24. കുറുപ്പ്‌, ഒ.എന്‍.വി; (2013), “ഒ.എന്‍.വി.യുടെ കവിതകള്‍്‌, ഡി.സി. ബുക്ക്സ്‌, കോട്ടയം. 239 25. ഗണേഷ്‌. കെ.എന്‍; (1996), “കുഞ്ചന്‍ നമ്പ്യാര്‍ - വാക്കും സമൂഹവും, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. 26. ഗംഗാധരന്‍. സി.പി, (1992) “ഒറ്റ വൈക്കോല്‍ വിപ്ലവം, ഹരിതമുദ്ര, തൃശ്ശൂര്‍. 27. ഗീത; (1997), “കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്‌', കറന്റ്‌ ബുക്ക്സ്‌, തൃശ്ശൂര്‍. 28. ° (1999), “ദേവദുതികള്‍ മാഞ്ഞുപോവത്‌', സാഹിതൃ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. 29 ”” (2000), ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങള്‍, ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്‌ 30. (2000), “സ്ത്രീ വിമോചനമെന്നാല്‍ മനുഷ്യവിമോചനം, ചിന്ത പബ്ലിക്കേഷന്‍, തിരുവനന്തപുരം. 311 ഗ്ൃതാപന്‍ തായാട്ട്‌, (2008) പരിസ്ഥിതി ദര്‍ശനം ഹരിതം ബുക്ക്‌സ്‌, കോഴിക്കോട്‌. 32. ഗുപ്തന്‍നായര്‍.എസ്‌; (1994), കാവ്യസ്വരൂപം, നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം 33. ഗോപിനാഥന്‍.ജി; (വിവ) (1995) പരിസ്ഥിതി നീതിയും കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌ 34. ഗോപാലകൃഷ്ണന്‍. പി.കെ; (1974), “കേരളത്തിന്റെ സാംസ്കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്ററിറ്റയൂട്ട, തിരുവനന്തപുരം. 35. ഗോവിന്ദന്‍നായര്‍ ഇടശ്ശേരി; (1966) ഇടശ്ശേരിയില്‍ നിന്ന്‌ തിരഞ്ഞെടുത്ത കവിതകള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍ 36. ചന്ദ്രിക. സി.എസ്‌; (1998), “കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, ഹോളി തൃശ്ശൂര്‍. 37. ചന്ദ്രോത്സവം; (1125), “ഒരു പുരാതനശ്യംഗാരകാവ്യം', (വ്യാ.) കെ.കെ. രാജ, തൃശ്ശിവപേരൂര്‍. 38. ജാന്‍സി ജെയിംസ്‌; (2011), “ഫെമിനിസം”, (എഡി.) കേരള ഭാഷാ ഇ൯സ്റ്റിറ്റയൂട്ട, തിരുവനന്തപുരം. 240 39. ജോര്‍ജ്ജ്‌. കെ. അലക്‌സ്‌; (2003), “ഹരിത രാഷ്ട്രീയം ചരിശ്രം സിദ്ധാന്തം പ്രയോഗം”, ഡി.സി. ബുക്ക്സ്‌, കോട്ടയം. 40. ജോസഫ്‌. പി.ടി; (1992), “പരിസ്ഥിതി പാഠപുസ്തകം”, കറന്റ്‌ ബുക്ക്‌സ്‌, കോട്ടയം. 41. ദേവിക. ജെ (2000), “നവസിദ്ധാന്തങ്ങള്‍ 4 - സ്ത്രീവാദം, ഡി.സി. ബുക്ക്സ്‌, കോട്ടയം. 42. നാരായണന്‍കുട്ടി മേലങ്ങത്ത്‌; (2003), “സംഘസാഹിതൃയ ചരിത്രം, കേരളഭാഷാ ഇ൯സ്റിറ്റുൂട്ട, തിരുവനന്തപുരം. 43. നാരായണന്‍ പാലക്കീഴ; (2001) കടമ്മനിട്ടയുടെ കാവുകള്‍, എന്‍.ബി.എസ്‌.തൃശ്ശൂര്‍. 44. നാരായണമേനോന്‍ വള്ളത്തോള്‍; (1977), ശ്രീ മാര്‍ക്കണ്ഡേയപുരാണം, വള്ളത്തോള്‍ പ്രസ്‌, ചെറുതുരുത്തി. 45. നാരായണന്‍ നമ്പൂതിരിപ്പാട്‌. ഒ.എം.സി; (1982), “ഭൂഗ്വേദം ഭാഷാ ഭാഷ്യം, വാള്യം ഒന്ന്‌, ഡി.സി. ബുക്ക്സ്‌, കോട്ടയം. 46. നുജും. എഃ (2006), “പെണ്ണും അധികാരവും, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 47. പരമേശ്വര അയ്യര്‍. ഉള്ളൂര്‍; (1953), “കേരള സാഹിത്യ ചരിശ്രം', ഒന്നാം ഭാഗം, യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്തപുരം. 48. പിയേഴ്സണ്‍. എം.എന്‍; (2003), “ഇക്കോ ഫെമിനിസം, ഇക്കോ ടുറിസം, മാര്‍ക്സിസം, കറന്റ്‌ ബുക്ക്സ്‌, കോട്ടയം. 49. പൊതുവാള്‍. പി.പി.കെ; (1995), “പരിസ്ഥിതിക്കവിതയ്ക്കൊരാമുഖം', ഡി.സി. ബുക്ക്സ്‌, കോട്ടയം. 50. (്ശാന്ത്‌ കുമാര്‍. എന്‍; (1998), “സ്ത്രീരചനാദര്‍ശനം', ഓഫ്‌സെറ്റ്‌ പ്രിന്റിംഗ്‌ ഗ്രസ്സ്‌, എന്‍.ബി.എസ്‌, കോട്ടയം. 51. (്രസാദ്‌.സി.ആര്‍; (20%). ഹരിതവിമര്‍ശനം, ഉല്‍പ്പത്തിയും വികാസവും, ഡി.സി.ബുക്‌സ്‌ കോട്ടയം. 52. (്രസാദ്‌, എം.കെ; (2004), “ഹരിത ചിന്തകള്‍”, കേരള ശാസ്ത്രസാഹിതൃ പരിഷത്ത്‌. 241 53. ബാലകൃഷണന്‍. വി, ആര്‍ ലീലാദേവി; “മനുസ്മൃതി” (1980), (വിവ.) വിദ്യാര്‍ത്ഥിമിശ്രം, കോട്ടയം. 54. 54. മധുസൂദനന്‍. ജി; (2006), “ഭാവുകത്വം 21-൦ നൂറ്റാണ്ടില്‍”, കറന്‍റ്‌ ബുക്ക്സ്‌, തൃശ്ശൂര്‍. 55. ” (2000), “'ഹരിതനിരൂപണം മലയാളത്തില്‍', കറന്റ്‌ ബുക്ക്‌സ്‌, തൃശ്ശൂര്‍. 56. ” 2000, കഥയും പരിസ്ഥിതിയും”, കറന്റ്‌ ബുക്ക്സ്‌, തൃശ്ശൂര്‍. 57. മീനാക്ഷി സുന്ദരം. ടി.പി; (1999), “തമിഴ്‌ സാഹിതൃചരിത്രം', കേരളഭാഷാ ഇ൯സ്റ്റിറ്റയൂട്ട, തിരുവനന്തപുരം. 58. മാധവിയമ്മ കടത്തനാട്‌; (1975), “ഒരുപിടി അവില്‍”, പി.കെ. ബ്രദേഴ്സ്‌, കോഴിക്കോട്‌. 59. രാമചന്ദ്രന്‍നായര്‍ പന്മന; (2013) പരിസ്ഥിതി പഠനങ്ങള്‍, കറന്റ്‌ ബുക്സ്‌ കോട്ടയം 60. രഘുകുമാര്‍. ജി; (1994), ആധുനിക കവിതാപഠനങ്ങശള്‍', ദര്‍പ്പണ്‍ ബുക്ക്സ്‌, തിരുവനന്തപുരം. 61. രവികുമാര്‍, കെ.എസ്‌; (1995), “കടമ്മനിട്ടയിലെ കവി”, ഡി.സി. ബുക്ക്‌സ്‌, കോട്ടയം. 62. രവികുമാര്‍.കെ.എസ്‌; (2008), കടമ്മനിട്ട കവിത, പഠനസമാഹരണം, കേരള ഭാഷാ ഇ൯സ്ററിറ്റയുട്ട, തിരുവനന്തപുരം. 63. രവീന്ദ്രന്‍. പി.പി; (1997), “ഇടപെടലുകള്‍”, ഡി.സി. ബുക്ക്സ്‌, കോട്ടയം. 64. രാമകൃഷ്ണന്‍ കടമ്മനിട്ട; (2005), “കടമ്മനിട്ടയുടെ കവിതകള്‍”, ഡി.സി. ബുക്ക്സ്‌, കോട്ടയം. 65. രാമകൃഷ്ണന്‍. ഇ.വി; (1992), തക്ഷകബിംബം ആധുനിക കവിതയില്‍. സെന്‍റ്‌ ജോസഫ്‌ ഐ.എസ്‌.പ്രസ്‌, തൃശൂര്‍ 66. രാജശേഖരന്‍. പി.കെ; (2006), “ഏകാന്ത നഗരങ്ങശ്‌, ഡി.സി. ബുക്ക്സ്‌, കോട്ടയം. 67. രാജശേഖരന്‍. എസ്‌; (2009), “ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം', ഒ.എന്‍.വി.ക്കവിതാപഠനം, എന്‍.ബി.എസ്‌., കോട്ടയം. 242 68.” (2013) പരിസ്ഥിതി പഠനങ്ങള്‍, ശാസ്ത്രസാഹിത്യൃപരിഷത്ത്‌, തിരുവനന്തപുരം. 69. രാമകൃഷ്ണന്‍ ദേശമംഗലം; (1986), “കാവൃഭാഷയിലെ ഗ്രശ്നങ്ങള്‍', കേരള ഭാഷാ ഇന്‍ സ്റ്റിറ്റയുട്ട, തൃശ്ശൂര്‍. 70. 7 (200) സൂര്യകാന്തിയും മറ്റു ്രധാനകൃതികളും, ഡി.സി.ബുക്‌സ്‌, കോട്ടയം. 71. രാമകൃഷ്ണന്‍. എം.കെ; വേണുഗോപാലന്‍. കെ.എം; (1989), “സ്ത്രീവിമോചനം : ചരിത്രം, സിദ്ധാന്തം, നയന ബുക്ക്‌സ്‌, പയ്യന്നൂര്‍. 72. ലീലാവതി. എം; (1993), “ആദിപ്രരുപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം, കേരള ഭാഷാ ഇന്‍ സ്ററിറ്റയൂട്ട, തൃശ്ശൂര്‍. 73. (2009), “‘കവിതാധ്വനി', സാഹിത്യരപവര്‍ത്തക സഹകരണസംഘം, കോട്ടയം. 74. (1991), മലയാള കവിതാസാഹിതൃ ചരിത്രം, കേരള സാഹിതൃ അക്കാദമി, തൃശ്ശൂര്‍. 75. (2000), “ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം”, പ്രഭാത്‌, തിരുവനന്തപുരം. 76. ” (2000), “സാഹിതൃനിരുപണത്തിലെ ദിശാബോധം”, എസ്‌.പി.സി.എസ്‌., കോട്ടയം. 77.” (2012) നവകാന്തം, എന്‍.ബി.എസ്‌.കോട്ടയം. 78. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍; (2009), “അഥര്‍വവേദം”, (വിവ) കേരള ഗാന്ധി സ്മാരക നിധി, തിരുവനന്തപുരം. 79. വന്ദനശിവ; (2003), “ജൈവോച്ചാരണം', പി.എസ്‌. മനോജ്കുമാര്‍, ഗയ ബുക്ക്സ്‌, തൃശ്ശൂര്‍. 80. ശങ്കുണ്ണിനായര്‍; (1987). ഛത്രവും ചാമരവും, ഡി.സി.ബുക്‌സ്‌, കോട്ടയം. 81. ശാരദക്കുട്ടി. എസ്‌, (20%), “പെണ്ണുകൊത്തിയ വാക്കുകള്‍, ഡി.സി. ബുക്ക്സ്‌, കോട്ടയം. 243 82. ശ്രീധരന്‍.കെ; (2000), പരിസ്ഥിതി വിജ്ഞാനകോശം, (എഡി.) കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍൯സ്ററിറ്റയൂട്ട, തിരുവനന്തപുരം. 83. ഷീലാകുമാരി. എ; (1994), “കാവ്യഭാവനയുടെ സ്ത്രീപഠനങ്ങള്‍', ഇംഗ്പിന്റ്‌ ബുക്ക്സ്‌, കൊല്ലം. 84, സച്ചിദാനന്ദന്‍; (1979), എഴുത്തച്ഛന്‍ എഴുതുമ്പോശള്‍്‌, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 85. ”” (1987), സമീപനങ്ങള്‍”, ഇള ബുക്‌സ്‌, കോഴിക്കോട്‌. 86. ” (1989), ‘സച്ചിദാനന്ദന്റെ സംഭാഷണങ്ങള്‍, മലയാളം പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 87. ” (എഡി.). (1990), “സ്ത്രീപഠനങ്ങള്‍ ഭാഗം 7, ബോധി വുമണ്‍സ്‌ ലൈബ്രറി, കോഴിക്കോട്‌. 88. ” (1999), തെരഞ്ഞെടുത്ത കവിതകള്‍', കറന്റ്‌ ബുക്ക്സ്‌, തൃശ്ശൂര്‍. 89. (2014), തഥാഗതം', മാതൃഭൂമി ബുക്ക്സ്‌, കോട്ടയം. 90. ”” (2015), “നില്‍ക്കുന്ന മനുഷ്യന്‍”, ഡി.സി. ബുക്ക്സ്‌, കോട്ടയം. 91 ” (1987), ‘സംസ്ക്കാരത്തിന്റെ രാഷ്ട്രീയം, മള്‍ബറി ബുക്ക്‌സ്‌, കോഴിക്കോട്‌. 92. സുബ്രഹ്മണ്യന്‍. എന്‍; (2003), “സംഘകാലഭരണ സംവിധാനം, ഡി.സി. ബുക്ക്സ്‌, കോട്ടയം. 93. സുഗതകുമാരി; (2011), “സുഗതകുമാരിയുടെ കവിതകള്‍ - സമ്പൂര്‍ണ്ണം, ഡി.സി. ബുക്ക്സ്‌, കോട്ടയം. 94. സുകുമാരന്‍. ടി.പി; (1993), “പരിസ്ഥിതി സനന്ദര്യശാസ്ത്രത്തിന്‌ ഒരു മുഖവുര, ബോധി ബുക്ക്സ്‌, കോഴിക്കോട്‌. 95. സുരേഷ്‌.ആര്‍; (2000), കടമ്മനിട്ടയിലേക്കൊരു നടപ്പാത, ഡി.സി.ബുക്‌സ്‌, കോട്ടയം, 96. ഹരിസ്വാമികള്‍ ആചാരൃന്‍; (2004) ശ്രീ ലളിതാ സഹ്രസനാമ സത്യാര്‍ത്ഥം, യജ്ഞര്രസാദം, മാന്നാര്‍ 244 ആനുകാലികങ്ങള്‍ 1) അജയകുമാര്‍ വര്‍മ്മ. ആര്‍. “പരിസ്ഥിതി: കേരളം എങ്ങോട്ട്‌, ശാസ്ത്രഗതി, നവയംബര്‍, വാള്യം 41, ലക്കം 5. 2006 2) ജമാര്‍ കൊച്ചങ്ങാടി. സാഹിത്യലോകം, ബുക്‌ 23, വോള്യം 5. 2005. 3) നാരായണന്‍. കെ.സി. “പരിസ്ഥിതി സനന്ദരൃശാസ്ത്രം', സെപ്തംബര്‍ - ഒക്ടോബര്‍. 1995 4) നാരായണന്‍. കെ.സി. “്രതിബോധത്തിന്റെ സരനന്ദര്യശാസ്ത്രം', സാഹിത്യലോകം പരിസ്ഥിതി പതിപ്പു, കേരള സാഹിത്യ അക്കാദമി, 1995. 5) ഗോപിനാഥന്‍. കെ. “ഫെമിനിസ്റ്റ്‌ സനന്ദര്ൃയശാസ്ത്രം', ഭാഷാപോഷിണി, ആഗസ്റ്റ്‌ 1995 6) ഗീത. “ഒറ്റക്കാലുന്നിയ മാരദുതികള്‍', മാതൃഭൂമി വാരിക, സെപ്തംബര്‍ 17 2005. 7) ഗ്രഭാകരന്‍ പ്രയാര്‍. സാഹിതൃത്തിലെ സ്ത്രീ, ഗ്രന്ഥാലോകം, നവംബര്‍ 2005 8) പവിഗശ്രന്‍. പി. “ആധുനികാനന്തര കഥനത്തിലെ മച്ചില്‍പുറവും വവ്വാലുകളും”, മലയാളം വാരിക, 30, ജനുവരി 1998. 9) പാര്‍വൃതി ദേവി. ആര്‍. “സ്ത്രീസംഘടന ചരിത്രവും പ്രസക്തിയും, സംസ്ക്കാരകേരളം, ഒകടോബര്‍ - ഡിസംബര്‍, ബുക്ക്‌ - 2. 2004. 10) ഗ്രസീത. പി. “മലയാളത്തിലെ പരിസ്ഥിതി സ്ത്രീവാദ സാഹിത്യവായന, സാഹിത്യലോകം, സെപ്തംബര്‍ - ഡിസംബര്‍ 2007. 11) പിയേഴ്സണ്‍. എന്‍.എം. “പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ രാഷ്ട്രീയരേഖ്‌, സമകാലിക മലയാളം വാരിക, ഒക്ടോബര്‍ 1998. 12) മിനി പ്രസാദ്‌. “പരിസ്ഥിതി സ്ത്രീവാദ നിരൂപണം, സാഹിത്യലോകം, ജൂലൈ 2011 - ഫെബ്രുവരി 2012. 13) മുരളീധരന്‍ നെല്ലിക്കല്‍. “തിണസിദ്ധാന്തം', വിജ്ഞാനകൈരളി, സെപ്തംബര്‍, വാല്യം 32, ലക്കം 9, 2001. 14) മോഹന്‍തമ്പി. ജി.ബി. “പരിസ്ഥിതി പഠനത്തിന്റെ വിവിധ മാനങ്ങള്‍, ഗ്രന്ഥാലോകം, നവംബര്‍ 2005. 15) സാഹിത്യലോകം. “സ്ത്രീവാദ പതിപ്പ്‌, ജനുവരി, ഫെബ്രുവരി ലക്കം 1, 1996. 245 16) മിനി പ്രസാദ്‌, “അമരനാമ്പുകളും തൊരടിമുള്ളുകളും', ഭാഷാപോഷിണി, നവംബര്‍ 2000. 17) വിനയചന്ദ്രന്‍.ഡി. പരിസ്ഥിതിയുടെ സ്ഥിതി നളചരിതത്തിലും നാട്ടുചരണങ്ങളിലും. വിജ്ഞാനകൈരളി, മെയ്‌ 201. BRE OR ES OSC OS Sk oe ok Oe Be of oe oe oe SO OS se Bk of Bk A Be fe Ske Sk SO OS 2 of Bk OK OK 2K OK BRS GOR 8 OS 8 IS OS SOE OS 2 OS 2 SS SO 2s Oo OK ie OK OK OK 246