മലയാളിയുടെ സാംസ്കാരികപരിണാമവും മാതൃഭമി ആഴ്ചപ്പതിപ്പും - ഒരു പ്രമേയാധിഷ്ഠിതവിശകലനം (സംശോധിതപ്പതിപ്പ്‌) കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍പ്പിക്കുന്ന പ്രബന്ധം ചന്ദ്രശേഖരന്‍ എന്‍. പി. മാര്‍ഗ്ഗനിര്‍ദ്ദേശകന്‍ ഡോ. സി. ആര്‍. രാജഗോപാലന്‍ ഗവേഷണകേന്ദ്രം മലയാളവിഭാഗം ശ്രീ കേരളവര്‍മ്മ കോളേജ്‌ തൃശ്ശൂര്‍ മാര്‍ച്ച്‌, 2017 The Cultural Transformation of the Malayalee Community and the Mathrubhumi \llustrated Weekly - A Thematic Analysis (Revised Copy) Thesis Submitted to the University of Calicut for the Degree of Doctor of Philosophy in Malayalam Chandrasekharan N. P. Supervising Teacher Dr. C. R. Rajagopalan Research Centre Department of Malayalam Sree Kerala Varma College Thrissur March, 2017 ഡോ. സി. ആര്‍. രാജഗോപാലന്‍ സൂപ്പര്‍വൈസിഗംഗ്‌ ടീച്ചര്‍ പ്രൊഫസര്‍ മലയാളം വിഭാഗം കാര്യവട്ടം ക്യാമ്പസ്‌ കേരള സര്‍വ്വകലാശാല തിരുവനന്തപുരം സാക്ഷ്യപത്രം എന്റെ കീഴില്‍ “മലയാളിയുടെ സാംസ്കാരികപരിണാമവും മാതൃഭൂമി ആഴ്ചപ്പതിപ്പും - ഒരു പ്രമേയാധിഷ്ടിതവിശകലനം” എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ചന്ദ്രശേഖരന്‍ എന്‍. പി.യുടെ പ്രബന്ധം മൂല്യനിര്‍ണ്ണയം ചെയ്ത എജ്യുഡിക്കേറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തെറ്റുകള്‍ തിരുത്തിയ സംശോധിതപ്പതിപ്പാണ്‌ ഇതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം 10.3.2017 ഡോ. സി. ആര്‍. രാജഗോപാലന്‍ ചന്ദ്രശേഖരന്‍ എന്‍. പി. ഗവേഷകന്‍ ശ്രീ കേരളവര്‍മ്മ കോളേജ്‌ തൃശ്ശൂര്‍ സത്യപ്രസ്താവന പരീക്ഷകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ആവശ്യമായ ഭേദഗതികള്‍ വരുത്തി സമര്‍പ്പിക്കുന്ന പ്രബന്ധമാണിതെന്ന്‌ ഇതിനാല്‍ ബോധിപ്പിക്കുന്നു. തൃശ്ശൂര്‍ 10.03.2017 ചന്ദ്രശേഖരന്‍ എന്‍. പി. സത്യവാചകം ഈ പ്രബന്ധം ഇതിനുമുമ്പ്‌ ഏതെങ്കിലും ബിരുദത്തിനോ ഫെല്ലോഷിപ്പിനോ അതുപോലുള്ള മറ്റേതെങ്കിലും അംഗീകാരത്തിനോ വേണ്ടി എഴുതിയതല്ലെന്ന്‌ ഇതിനാല്‍ ബോധിപ്പിക്കുന്നു. തൃശ്ശൂര്‍ 01.07.2016 ചന്ദ്രശേഖരന്‍ എന്‍. പി. സാക്ഷ്യപത്രം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫീലോസഫി ബിരുദത്തിനായി സമര്‍പ്പിക്കുന്ന മലയാളിയുടെ സാംസ്കാരികപരിണാമവും മാതൃഭമി ആഴ്ചപ്പതിപ്പും - ഒരു പ്രമേയാധിഷ്ഠിതവിശകലനം എന്ന പ്രബന്ധം ചന്ദ്രശേഖരന്‍ എന്‍. പി. എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നീര്‍വ്വഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം 01.07.2016 ഡോ. സി. ആര്‍. രാജഗോപാലന്‍ കടപ്പാട്‌ മാധ്യമപഠനങ്ങളിലേയ്ക്കു നയിച്ചത്‌ ഡോ. ടി. എം. തോമസ്‌ ഐസക്കാണ്‌. ഗവേഷണത്തിനു പ്രേരിപ്പിച്ചതും മാര്‍ഗ്ഗനിര്‍ദ്ദേശകനായതും ഡോ. സി. ആര്‍. രാജഗോപാലനും. ഇരുവരെയും ആദരപൂര്‍വ്വം പ്രണമിക്കട്ടെ. ഈ പഠനത്തിനുമാത്രമായി ഒരഭിമുഖം അനുവദിച്ചു, ഡോ. കെ. എന്‍. പണിക്കര്‍. ജോലിചെയ്തുകൊണ്ടുതന്നെ പാര്‍ട്‌ ടൈം ഗവേഷണം നടത്താനുള്ള അനുമതി നല്‍കിയത്‌ കൈരളി ടി. വി. മാനേജിംഗ്‌ ഡയറക്ടര്‍ ശ്രീ. ജോണ്‍ ബ്രിട്ടാസ്‌. ഇരുവര്‍ക്കും നന്ദി. സ്‌റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറി, കേരള സര്‍വ്വകലാശാലാ ലൈബ്രറി, ശ്രീ ചിത്തിരതിരുനാള്‍ ഗ്രന്ഥശാല, അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി, കേരള സാഹിത്യ അക്കാദമി ലൈബ്രറി, കേരള മീഡിയ അക്കാദമി ലൈബ്രറി, കൈരളി ടി. വി. ലൈബ്രറി എന്നിവയോടും അവിടങ്ങളിലെ ഗ്രന്ഥശാലാപ്രവര്‍ത്തകരോടും ഉള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ. ചന്ദ്രശേഖരന്‍ എൻ. പി. ഉള്ളടക്കം ആമുഖം (പേജ്‌ 1-25) അദ്ധ്യായം 1 - സംസ്കാരം, പ്രത്യയശാസ്ത്രം (27-76) 1.1 സാംസ്കാരികപഠനങ്ങള്‍ക്ക്‌ ഒരാമുഖം 1.1.1. സംസ്കാരം: അര്‍ത്ഥം, അര്‍ത്ഥാന്തരങ്ങള്‍ 1.1.2. പ്രത്യയശാസ്ത്രം: നിതൃപരിണാമിയായ പരികല്ലന 1.2 മാധ്യമപഠനങ്ങള്‍ക്ക്‌ ഒരാമുഖം 1.2.1. ബഹുജനമാധ്യമം: പ്രത്യയശാസ്ത്രോപകരണം 1.2.2. ആനുകാലികം: പ്രത്യയശാസ്ത്രപ്രരൂപം 1.3 സാംസ്കാരികപഠനങ്ങളുടെ രാഷ്ടീയം അദ്ധ്യായം 2 - ആദ്യകാല ആനുകാലികങ്ങള്‍ (77-129) 2.1 ആനുകാലികചരിത്രം: കാഴ്ചയും കാഴ്ചപ്പാടുകളും 2.1.1. ആനുകാലികങ്ങളിലെ കാനോനികത: ലിഖിതചരിത്രത്തില്‍ 2.1.2. ആനുകാലികങ്ങളിലെ കാനോനികത: പൊതുമണ്ഡലത്തില്‍ 2.1.3. പ്രശൂവത്കരണത്തിന്‌ ഒരാമുഖം 2.2 ആനുകാലികചരിത്രം: ഒരു മാധ്യമപാഠവിശകലനം 2.2.1. 1930: ആനുകാലികങ്ങളിലെ സാഹിത്യത 2.2.2. 1930: ലാക്ഷണികവായനയുടെ ഉപലബ്ധികള്‍ 2.2.3. 1930: സാമൂഹികതയുടെ സാന്നിദ്ധ്യം 2.2.4. 1930: സാഹിതൃതയുടെ പുനരാവര്‍ത്തനം 2.3 ആദ്യകാല ആനുകാലികങ്ങള്‍: അറിവുകള്‍, അപനിര്‍മ്മിതികള്‍ 2.4 ആദ്യകാല ആനുകാലികങ്ങള്‍: ചരിത്രത്തില്‍, ചരിത്രവത്കരണത്തില്‍ 2.5 ആദ്യകാല ആനുകാലികങ്ങള്‍: പ്രതീതി, പ്രത്യയശാസ്ത്രം അദ്ധ്യായം 3 - ആദ്യകാല മാതൃഭൂമി (131-177) 3.1 ആദ്യകാല മാതൃഭ്ൂമ്‌: പ്രതിപാദനവിശകലനത്തിന്‌ ഒരാമുഖം 3.1.1. പ്രാരംഭകാലമാതുൃഭൂമ്‌ 1932 3.1.2. പ്രാരംഭകാലമാതൃഭ്രമി്‌: തനിമ 3.1.3. ആദ്യകാല മാതൃഭമ്‌: 1940-കള്‍ 3.1.4. ആദ്യകാല മാതൃഭൂമി: 1950-കള്‍ 3.1.5. ആദ്യകാല മാതൃഭ്ൂമ്‌: പ്രത്യക്ഷങ്ങള്‍, പ്രവണതകള്‍ 3.2 ആദ്യകാല മാതൃഭൂമി: അറിവുകള്‍ക്ക്‌ ഒരാമുഖം 3.2.1. പ്രശൂപഠനം 1: ഗാന്ധിജിയുടെ നിരാഹാരം 3.2.1.1. പ്രാരംഭകാല മാതൃഭൂമി: പരസ്യങ്ങളുടെ പഠനം 3.2.1.2. പ്രാരംഭകാല മാതൃഭമി്‌: പ്രൊഫഷനലിസം 3.2.2. പ്രശൂപഠനം 2: ബീനാ ദാസ്‌ 3.2.3. പ്രശൂപഠനം 3: പുന്നപ്ര-വയലാര്‍ 3.3 ആദ്യകാല മാതൃഭ്രമ്‌: അറിവുകള്‍, അടയാളപ്പെടുത്തലുകള്‍ അദ്ധ്യായം 4 - മധ്യകാലമാതുഭമി (179-222) 4.1 മധ്യകാല മാതൃഭൂമി: വിശകലനത്തിന്‌ ഒരാമുഖം 4.1.1. മധ്യകാല മാതൃഭൂമി: 1960-കള്‍ 4.1.2. മധ്യകാല മാതൃഭൂമി: 19 70-കള്‍ 4.1.3. മധ്യകാല മാതൃഭൂമി: 1980-കള്‍ 4.1.4. മധ്യകാല മാതൃഭൂമി: 1990-കള്‍ 4.2 മധ്യകാല മാതൃഭൂമി: മനസ്സിലാക്കലിന്‌ ഒരാമുഖം 4.2.1 പ്രശ്ൂപഠനം 1: അടിയന്തരാവസ്ഥ 4.2.1.1. അടിയന്തരാവസ്ഥയും മലയ്ധാളന്നാടും 4.2.1.2. അടിയന്തരാവസ്ഥ: മാതൃഭൂമിയും മച/യ്ാളന്നാടും 4.2.2 പ്രശ്പഠനം 2: മണ്ഡല്‍ സമരം 4.2.3 പ്രശ്ൂപഠനം 3: ബാബറി മസ്ജിദ്‌ 4.3 മധ്യകാല മാതൃഭൂമി: മനസ്സിലാക്കലുകള്‍, മനനങ്ങള്‍ അദ്ധ്യായം 5 - നവകാല മാതൃഭൂമി (223-269) 9.1 നവകാല മാതൃഭൂമി: നോട്ടങ്ങള്‍, നോട്ടപ്പാടുകള്‍ 5.1.1. നവകാല മാതൃഭൂമി. 2000-ങ്ങള്‍ 5.1.2. നവകാല മാതൃഭൂമ്‌: 2010-കള്‍ 5.2 നവകാല മാതൃഭൂമി: നവവായനയുടെ നാന്ദി 9.2.1. പ്രശൂപഠനം 1: മുത്തങ്ങ സമരം 9.2.2. പ്രശൂപഠനം 2: ചുംബനസമരം 9.2.3. പ്രശൂപഠനം 3: മചമ്മീന്‍ സുവര്‍ണ്ണ ജൂബിലി 5.3 നവകാലമാതൃഭൂമ്‌: നിലകള്‍, നിലപാടുകള്‍ 9.4 കണ്ടെത്തലുകള്‍: ഒരു പുനര്‍വായന ഉപദര്‍ശനങ്ങള്‍ (271-279) ഉറവിടസൂചി (281-293) പദസൂചി (295-298) അനുബന്ധം (299-319) അനുബന്ധം 1 അഭിമുഖം: ഡോ. കെ. എന്‍. പണിക്കര്‍ അനുബന്ധം 2 മലയാളത്തിലെ ആദ്യകാല സാഹിത്യ ആനുകാലികങ്ങള്‍ അനുബന്ധം 9 ഫോട്ടോകള്‍ പട്ടികകള്‍ പേജ്‌ പട്ടിക 2.1 വിശകലനം: സച്ചിദാനന്ദന്റെ മാതൃഭൂമി പരാമര്‍ശം 82 പട്ടിക 2.2 താരതമ്യം: ഭാഷാപോഷിണി 2മംഗമzാഃയം (1105-1106) 86 പട്ടിക 2.3 താരതമ്യം: ഭാഷാപോഷ്ണ്‌/ 1106 98 പട്ടിക 2.4 താരതമ്യം: ആദ്യകാലഭാഷാപോഷിണ്‌?-മംഗോദയങ്ങള്‍ 103 പട്ടിക 2.5 താരതമ്യം: ആദ്യകാല ആനുകാലികങ്ങള്‍ 106 പട്ടിക 3.1 താരതമ്യം: പ്രാരംഭകാല ഭാഷാപോഷിണി മംഗോദയം-മാതൃഭമികള്‍ 135 പട്ടിക 3.2 താരതമ്യം: ഭാഷാപോഷിണി മംഗ്കോദയwം-മാ൭൫മികള്‍ (1930-32) 136 പട്ടിക 3.3 താരതമ്യം: മാതൃഭൂമി 1930- കള്‍ - 1950- കള്‍ 139 പട്ടിക 3.4 താരത്യമം: ആനുകാലികങ്ങളിലെ പരസ്യ ങ്ങള്‍ (1930-32) 147 പട്ടിക 4.1 താരതമ്യം: മധ്യകാല മാതൃഭൂമി (1980-കള്‍ - 1900-ങ്ങള്‍ ) 183 പട്ടിക 4.2 താരതമ്യം: പ്രാരംഭകാല - ആദ്യകാല - മധ്യകാല മാതൃഭൂമികള്‍ 184 പട്ടിക 4.3 താരതമ്യം: അടിയന്തരാവസ്ഥ മാതൃഭൂമിയും മലയാളനാടും 193 പട്ടിക 4.4 മണ്ഡല്‍ സമര പ്രതിഫലനം: മാതൃഭൂമ/ലക്കം 34, 38, 42 197 പട്ടിക 4.5 മണ്ഡല്‍ മാതൃഭൂമി: സവര്‍ണ്ണ - അവര്‍ണ്ണ പക്ഷനില 198 പട്ടിക 4.6 മണ്ഡല്‍ സമരപ്വ്വ മാതൃഭൂമി( '90 ജൂണ്‍ - ജൂലൈ) 199 പട്ടിക 4.7 മണ്ഡല്‍ സമരാനന്തര മാതൃഭൂമ/ ( 90 ഡിസംബര്‍ - ”91 ജനുവരി) 002 പട്ടിക 4.8 മണ്ഡല്‍ മസ്ജിദ്‌ മാതൃഭൂമികള്‍ : (°90 ഒക്ടോ. - ഡിസം. : '93 ജനു.) 207 പട്ടിക 5.1 താരതമ്യം: മാതൃഭരമി ആഴ്ചപ്പതിപ്പ്‌ 1932 - 2010- കള്‍ 298 പട്ടിക 5.2 താരതമ്യം: ഭാഷാപോഷിണി DIQ EA! 230 പട്ടിക 5.3 മാതൃഭൂമ്‌. മുത്തങ്ങ പ്രതികരണം (2003 മാര്‍ച്ച്‌ 9 - ഏപ്രില്‍ 2) 932 പട്ടിക 5.4 മണ്ഡല്‍ - മസ്ജിദ്‌ - മുത്തങ്ങ മാതൃഭൂമി പ്രതികരണങ്ങള്‍ 034 പട്ടിക 5.5 മാതൃഭൂമി. ചംബനസമരവേളയിലെ പ്രതികരണം 239 പട്ടിക 5.6 മാതൃഭൂമി. വിവിധ സന്ദര്‍ഭങ്ങളിലെ പ്രതികരണം (1990-201 4) 240 പട്ടിക 5.7 1966-ല്‍ മാതൃഭൂമ/ കചെമ്മിന്‌ നല്കിയ പരിഗണന: സൂചിക 248 പട്ടിക 5.8 മാതൃഭൂമി: മചമ്മി൯ അടയാളപ്പെടുത്തല്‍ താരതമ്യം 1966 - 2015 253 ആമുഖം മാതൃഭമ/ പത്രം' തുടങ്ങിയത്‌ 1923-ലാണ്‌.2 ആഴ്ചപ്പതിപ്പ്‌? 1932-ലും.- എണ്‍പത്തിനാലു, കൊല്ലത്തെ ചരിത്രമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിനെ മലയാളിയുടെ സാംസ്കാരികപരിണാമം പശ്ചാത്തലമാക്കി വായനയ്ക്കു വിധേയമാക്കുകയാണ്‌ ഈ ഗവേഷണം. ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം വിശകലനംചെയ്തുകൊണ്ടാണ്‌ പഠനം നിര്‍വ്വഹിക്കുന്നത്‌. അവലംബിക്കുന്ന വിശകലനരീതികളില്‍ പ്രമുഖം പ്രമേയാധിഷ്ഠിതവിശകലനവും. ഗവേഷണപ്രശ്നം “സംസ്കാരവും ആനുകാലികങ്ങളും തമ്മിലുള്ള ബന്ധമെന്ത്‌?” എന്നതാണ്‌ പഠനപ്രശ്ും. ‘“ആനുകാലികങ്ങള്‍ക്കു സംസ്കാരത്തിലുള്ള ഇടമെന്ത്‌?” എന്ന്‌ തത്വാത്മകമായി വാക്യവത്കരിക്കാവുന്ന ഈ ചോദ്യം, പ്രായോഗപരമായി മാറ്റിയെഴുതിയാല്‍ ‘ആനുകാലികങ്ങള്‍ സംസ്കാരത്തിന്‌ എന്തു സംഭാവന നല്‍കുന്നു?” എന്നതുതന്നെ. “ആനുകാലികങ്ങളെ എങ്ങനെ സാംസ്കാരികമായി വ്യാഖ്യാനിക്കാം?” എന്ന്‌ സംസ്കാരത്തിന്റെ വശത്തുനിന്നും “ആനുകാലികങ്ങളില്‍ സംസ്കാരം എങ്ങനെ ഇടംപിടിക്കുന്നു” എന്ന്‌ ആനുകാലികത്തിന്റെ പക്ഷത്തുനിന്നുമുള്ള രൂപാന്തരീകരണങ്ങളും ഇതേ ചോദ്യത്തിനു നല്‍കാം. പഠനലക്ഷ്യം മാതൃഭമ? ആഴ്ചപ്പതിപ്പിനെ സാംസ്കാരികമായി വ്യാഖ്യാനിക്കുക എന്നതാണ്‌ പഠനലക്ഷ്യം. ആ വ്യാഖ്യാനം നിറവേറ്റിക്കൊണ്ടാണ്‌ പഠനം, ഗവേഷണപ്രശ്നത്തെ അഭിമുഖീകരിക്കുക. പൂര്‍വ്വധാരണകള്‍ രണ്ടു പൂര്‍വ്വധാരണകള്‍ - തത്വശാസ്ത്രപരവും രാഷ്ട്രീയവുമായ രണ്ടു പരികല്പനകൾ - മുന്നില്‍ വച്ചാണ്‌ അന്വേഷണം ആരംഭിക്കുന്നത്‌: 1 1. “സംസ്കാരം” എന്ന്‌ പരക്കേ വ്യവഹരിക്കപ്പെടുന്ന “ഉന്നതസംസ്കാരം' “പ്രത്യയശാസ്ത്രം'തന്നെ; “സാംസ്കാരികപരിണാമം” എന്ന്‌ പൊതുബോധം ഉറപ്പിക്കുന്നത്‌ പ്രത്യയശാസ്ത്രത്തിലെ പരിണതികളം. 2. “ആനുകാലിക്‌ങ്ങളും അവയുള്‍പ്പെടുന്ന 'ബഹുജനമാധ്യമ്‌ങ്ങളും “പ്രത്യയശാസ്ത്രപ്രരൂപ'ങ്ങളാണ്‌. രീതിശാസ്ത്രം “സാമ്പത്തികാസ്തിത്വ”ത്തിന്റെ അടിത്തറയും “സാസ്കാരിക സ്ഥാപനങ്ങ'ളുടെ മേല്ലരയും തമ്മിലുള്ള “ബന്ധത്തെ “കേന്ദ്രവിഷയമാക്കുന്ന മാര്‍ക്ലിസ്റ്റ്‌ സാംസ്കാരികവിശലനപദ്ധതിയുടെ കാഴ്ചപ്പാടിലാണ്‌ “സംസ്കാരം”, “സാംസ്കാരികപരിണാമം” എന്നീ പരികലനകളെ ഇവിടെ സമീപിക്കുന്നത്‌. ഇക്കാര്യത്തില്‍ മാത്രമല്ല, ഈ പഠനത്തിലാകെത്തന്നെയും പിന്തുടരുന്ന മുലസമീപനവും മാര്‍ക്ലിസ്റ്റ്‌ സാംസ്കാരികപരിപ്രേക്ഷ്യംതന്നെ. വിശദാംശങ്ങളിലേയ്ക്കും സൂക്ഷ്മതലങ്ങളിലേയ്ക്കും പോയാല്‍, കാള്‍ മാര്‍ക്സും ഫ്രെഡറിക്‌ ഏംഗല്‍സും മുന്നോട്ടുവച്ച സാമൂഹികവികാസവീക്ഷണമനുസരിച്ചും അതിന്‌ അന്തോണിയോ ഗ്രാംഷി നല്‍കിയ ദാര്‍ശനിക വിപുലീകരണങ്ങൾ പിന്‍തുടര്‍ന്നും “പ്രത്യയശാസ്ത്രം” എന്ന പരികല്ലനയ്ക്ക്‌ ലൂയി അല്‍ത്തുസര്‍ നല്‍കിയ താത്വികവ്യാഖ്യാനങ്ങളുള്‍ക്കൊണ്ടും സാംസ്കാരികപഠനങ്ങള്‍ എന്ന പഠനശാഖയുടെ (അതിലെ, അടിസ്ഥാനപരമായി മാര്‍ക്ലിസ്റ്‌ സാംസ്കാരിക വിശകലനപദ്ധതി പിന്‍തുടരുന്ന മുഖ്യധാരയുടെ) കാഴ്ചപ്പാട്‌ (വിശേഷിച്ച്‌ ചരിത്രപരമായ ഭരതികവാദത്തെ സാംസ്കാരികമേഖലയില്‍ പ്രയോഗിക്കുന്ന സാംസ്കാരികഭതികവാദം) പിന്‍പറ്റിയുമാണ്‌ ഈ ഗവേഷണം വിഭാവനം ചെയ്യുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും ഇതിലുയര്‍ന്നു വരുന്ന നിഗമനങ്ങള്‍ തത്വവത്കരിക്കുന്നതും. 2 എന്തുകൊണ്ട്‌ സാംസ്കാരികപഠനങ്ങള്‍? മാര്‍ക്സിസം “മാര്‍ക്സിസാനന്തരലോക്‌ത്തില്‍ എടുത്തണിഞ്ഞ പ്രച്ചന്നവേഷമായി സാംസ്കാരികപഠനങ്ങളെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നുണ്ട്‌. “മാര്‍ക്സിസത്തെ രക്ഷിക്കാനുണ്ടായ ഒരു സൈദ്ധാന്തിക സംരംഭ”മാണ്‌ സാംസ്കാരികപഠനങ്ങളെന്നുുവരെ അവര്‍ നിരീക്ഷിക്കും. സാംസ്കാരികപഠനങ്ങളോടുള്ള എതിര്‍പ്പില്‍ നിന്നാണ്‌ ആ വാദമുയരുന്നതെങ്കിലം ആ പഠനശാഖയുടെ “രാഷ്ട്രീയസത്തയുടെ പരോക്ഷാംഗീകാരം”കൂടിയായി ആ പരാമര്‍ശത്തെക്കാണുന്ന ചിന്തകരുമുണ്ട്‌.7 ഗ്രാംഷിയന്‍ ചിന്തയാണ്‌ അന്തിമമായി സാംസ്കാരികപഠനങ്ങളുടെ രാഷ്ട്രീയസത്ത നിര്‍ണ്ണയിച്ചത്‌. “സാമ്രാജ്യത്വകാലഘട്ടത്തിലെ മാര്‍ക്സിസമാണ്‌ ലെനിനിസമെന്നും ഫാഷിസ്റ്റ്‌ കാലഘട്ടത്തിലെ മാര്‍ക്സിസമാണ്‌ ഗ്രാംഷിയന്‍ ചിന്ത” എന്നുമുളള താത്വികവ്യാഖാനവുമുണ്ട്‌.* പില്‍ക്കാലമുതലാളിത്തത്തിന്റെയും നവമുതലാളിത്തത്തിന്റെയുമൊക്കെയായി അടയാളപ്പെടുത്തപ്പെടുന്ന കാലഘട്ടമാണിത്‌. സംസ്കാരവും പ്രത്യയശാസ്ത്രവും ഏറ്റവും പ്രഭാവപൂര്‍ണ്ഠമായ ഭൌതികശക്തിയായി മാറിയിരിക്കുന്നു. അതോടൊപ്പം, ഈ കാലത്തിനുചേര്‍ന്ന മാര്‍ക്സിയന്‍ വ്യാഖ്യാനമെന്ന നിലയില്‍ ഗ്രാംഷീയന്‍ ചിന്തയും അതിന്റെ പ്രയോഗമെന്ന പദവിയില്‍ സാംസ്കാരികപഠനങ്ങളും നോക്കിക്കാണപ്പെടുന്നുമുണ്ട്‌.? അങ്ങനെയൊരു അക്കാദമിക- രാഷ്ട്രീയഭൂമികയിലത്രേ, സാംസ്കാരികപഠനങ്ങളുടെ കാഴ്ചപ്പാടിനെ തത്വചിന്താപരമായും രീതിപദ്ധതിയെ പ്രയുക്തിപരമായും ഈ ഗവേഷണം പിന്തുടരുന്നത്‌. ഭാഷയും സാഹിത്യവും കലയും ആചാരാനുഷ്ടാനങ്ങളും മാത്രമായി സംസ്കാരത്തെക്കാണുന്ന സാമ്പ്രദായിക സാംസ്കാരിക സമീപനല്ല സാംസ്കാരികപഠനങ്ങളടേത്‌.'? പ്രായോഗികമായി, “ജീവിതശൈലി, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, നിത്യോപയോഗവസ്തുക്കള്‍ എന്നിവയെല്ലാം 3 സംസ്കാരത്തില്‍പ്പെടു”മെന്ന വേറിട്ടൊരു ചിന്തയാണത്‌.'' താത്വികമായാകട്ടെ, ഉന്നതസംസ്കാരമെന്നതു പ്രത്യയശാസ്ത്രംതന്നെയാണെന്ന വീക്ഷണവും. 12 പുതിയ ലോകത്ത്‌, ഈ കാഴ്ചപ്പാടു കൂടുതല്‍ പ്രസക്തമാണ്‌ എന്ന നിലപാടും അക്കാദമിക മേഖലയിലുണ്ട്‌.'3 എന്തുകൊണ്ട്‌ സംസ്കാരപഠനമല്ല? സാംസ്കാരികപഠനങ്ങളില്‍പ്പെടുമെങ്കിലും സംസ്കാരപഠനമായല്ല ഈ അന്വേഷണം സ്വയം സ്ഥാനപ്പെടുത്തുന്നത്‌: മാതുഭൂമി ആഴ്ചപ്പതിപ്പിനെ സാംസ്കാരികമായി പഠിക്കുന്നതിനാൽല്‍ ഈ പഠനം സാംസ്കാര്‍രിക- പഠനങ്ങളില്‍പ്പെടും; കേരളത്തിന്റെ സംസ്കാരത്തെയോ മലയാളികളുടെ സാംസ്കാരികപരിണാമത്തെയോ പഠിക്കുകയല്ല എന്നതുകൊണ്ട്‌ സംസ്കാര- പഠനമാവുകയുമില്ല. എന്തുകൊണ്ട്‌ ആനുകാലികപഠനങ്ങള്‍? ആനകാലികപ്രസിദ്ധീകരണങ്ങളെയാണ്‌ ആനുകാലികങ്ങള്‍ എന്നു വിളിക്കുന്നത്‌. 14 അവയുടെ വായന ഇന്ന്‌ അനന്യതയുള്ള ഒരന്വേഷണശാഖയാണ്‌.'5 ബഹുജനമാധ്യമങ്ങളില്‍ '$ ദിനപത്രങ്ങള്‍ക്കു പോലുമില്ലാത്ത സ്ഥാനം ആനുകാലികങ്ങള്‍ക്കുണ്ട്‌. ദിനപത്രങ്ങളേക്കാള്‍ ആയുസ്സുണ്ട്‌, സൂക്ഷിക്കാന്‍ എളുപ്പമാണ്‌ എന്നിങ്ങനെയുള്ള പ്രായോഗിക പ്രാധാന്യം കൊണ്ടുമാത്രമല്ലത്‌. ആശയപ്രചാരണത്തില്‍ കൂടിയ പങ്കു വഹിക്കുന്നു, സുചിന്തിതമായ ഉള്ളടക്കം നല്‍കാന്‍ കഴിയുന്നു എന്നിങ്ങനെയുള്ള ആശയപരമായ പ്രാമാണ്യവും ആനുകാലികങ്ങള്‍ക്കുണ്ട്‌. അതുകൊണ്ടുതന്നെ ആശയപരമായ അന്തഃസത്തയുള്ള വിമര്‍ശപഠനത്തിന്റെ കണ്ില്‍ ആനുകാലികപഠനങ്ങള്‍ക്കു വലിയ പ്രാധാന്യവുമുണ്ട്‌. ആനുകാലികങ്ങളെ പല രീതിമാര്‍ഗ്ഗത്തിലൂടെയും പഠിക്കാം. അവയെയത്രയും സാംസ്കാരികപഠനങ്ങളുടെ ഭാഗമായ 4 ആനുകാലികപഠനങ്ങളെന്ന അനുശീലനശാഖയില്‍പ്പെടുത്താനാകില്ല. ആനുകാലികപഠനങ്ങള്‍, മാധ്യമപഠനങ്ങളെന്ന ജ്ഞാനശാഖയുടെ ഭാഗമായും മാധ്യമപഠനങ്ങള്‍ സാംസ്കാരികപഠനങ്ങളെന്ന പഠനത്തുറയുടെ ഘടകമായും മാറിക്കഴിഞ്ഞു. ഈ ജ്ഞാനമേഖലകളുടെ പഠിപ്പിക്കലുകൾ പിന്‍തുടര്‍ന്നുകൊണ്ട്‌ ആനുകാലികങ്ങളെക്കുറിച്ചു നടത്തുന്ന പഠനങ്ങളേ ആനുകാലികപഠനങ്ങളെന്ന വിശേഷണത്തിനര്‍ഹമാകൂ. ഈ കാഴ്ചപ്പാടോടെ, മലയാളത്തിലെ ആനുകാലികങ്ങളെ വിമര്‍ശവിശകലനത്തിനു വിധേയമാക്കി ഒരു സാംസ്കാരികപഠനം നിര്‍വഹിക്കാനായാല്‍, അത്‌ ഒരേ സമയം ആനുകാലികപഠനങ്ങളിലും മാധ്യമപഠനങ്ങളിലും സാംസ്കാരികപഠനങ്ങളിലും ഇടംപിടിക്കും; അതിന്‌ അക്കാദമിക്‌ മൂല്യമേറും. ഈ സാഹചര്യത്തിലാണ്‌, ഈ പഠനം ഈവിധം വിഭാവനം ചെയ്യപ്പെട്ടത്‌. എന്തുകൊണ്ട്‌ ഒറ്റയാനുകാലികം? സംസ്കാരവും ആനുകാലികങ്ങളുമായുള്ള ബന്ധം നിര്‍ണ്ണയിക്കാന്‍ സാംസ്കാരികപഠനങ്ങളടെ അനുശാസനങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ടു നടക്കുന്ന ഒരു പഠനത്തില്‍, മലയാളഭാഷയില്‍ ഇതുവരെയുണ്ടായ എല്ലാ ആനുകാലികങ്ങളും (മുഖ്യധാര/പാര്‍ശ്വ ധാര, അക്കാദമികം/ജനപ്രിയം, സര്‍വ്വവിഷയകം/ഏകവിഷയകം, വലത്/ചെറൂൃത്‌, ദീര്‍ഘകാലം നിലനിന്നത്‌/അല്ലായുസ്സായത്‌, വിലയ്ക്കുവില്ക്കുന്നത്‌/[സനജന്യ -സ്വകാര്യ വിതരണത്തിനുള്ളത്‌, അച്ചടി/കൈയെഴുത്ത്‌, ശ്രാവ്യം/ദൃശ്യം, നവം/പരമ്പരാഗതം എന്നിങ്ങനെയുള്ള ഒരു തരംതിരിവുംകൂടാതെ) പഠന-യോഗ്യമാണ്‌. അവയും സംസ്കാരവും സാംസ്കാരികപരിണാമവും തമ്മില്‍ എന്‌ എന്നു കണ്ടെത്തി അവയെ സാംസ്കാരികമായി വ്യാഖ്യാനിക്കാന്‍ വെവ്വേറെയുള്ള ഏകാഗ്രപഠനങ്ങള്‍ വേണം. സ്രലപഠനത്തിലൂടെ എന്നതിനേക്കാള്‍, സൂക്ഷ്മപഠനങ്ങളിലൂടെയാണ്‌ സാംസ്കാരികഗവേഷണം മുന്നോട്ടുനീങ്ങേണ്ടത്‌. 5 “സൂക്ഷ്മതലത്തില്‍ നടത്തുന്ന പഠനങ്ങള്‍ നല്കുന്ന വെളിച്ച”ത്തിന്‌ “സ്ഥലതലത്തിലെ പഠനങ്ങള്‍ നലകുന്ന സാമാന്യവത്കരണങ്ങളേക്കാള്‍” വിലയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.'7 അങ്ങനെയുള്ള ഒരു സൂക്ഷ്മപഠനമായി, ഈ ഗവേഷണം സ്വയം സ്ഥാനപ്പെടുത്തുന്നു. സൂക്ഷ്മ പഠനസമ്പ്രദായമനുസരിച്ചാണ്‌, ഒരേയൊരു ആനുകാലികത്തെ ആധാരപഠനവസ്തുവാക്കുന്ന രീതി ഇവിടെ പിന്‍തുടരുന്നത്‌. എന്തുകൊണ്ട്‌ മാതൃഭൂമി? അങ്ങനെ, ഈ അന്വേഷണത്തിന്റെ അടിസ്ഥാനപഠനസാമഗ്രിയായി മാതൃഭമി ആഴ്ചപ്പതിപ്പിനെ നിശ്ചയിക്കുന്നു. മാതൃഭൂമിയുടെ സവിശേഷതകള്‍ സുവിദിതമാണ്‌. മലയാളത്തിലെ മുന്‍നിര ആനുകാലികമാണത്‌.'8 മലയാളത്തിലെ സാഹിത്യ-സാംസ്കാരിക ആനുകാലികങ്ങളില്‍ ഒന്നാം- നിരയില്‍ത്തന്നെ നിലയുറപ്പിക്കുന്ന പ്രസിദ്ധീകരണവും.'* മലയാളിയുടെ സംസ്കാരത്തില്‍ മാതൃഭ്മിക്കു വലിയ സ്വാധീനമാണുള്ളതെന്ന വളരെ ശക്തമായ പൊതുബോധം നിലനില്‍ക്കുന്നുണ്ട്‌. മാതൃഭമിയിലെഴുതിയാലേ ഒരാള്‍ മലയാളത്തില്‍ സാഹിത്യകാരി/സാഹിത്ൃയകാരന്‍ ആകൂ എന്ന വിശ്വാസം പ്രചരിക്കുംവിധം പ്രബലവുമാണ്‌ പൊതുബോധ്യം.2° ഇവയില്‍നിന്നു സിദ്ധിക്കുന്നതൊന്നുമാത്രം: മലയാളഭാഷയിലെ ആനകാലികങ്ങള്‍ക്കിടയില്‍ കാനോനികപദവി നേടിയ പ്രസിദ്ധീകരണമാണ്‌ മാതൃഭൂമി. സാംസ്കാരികപഠനങ്ങള്‍ എപ്പോഴും നിലകൊള്ളന്നത്‌, ഉന്നതസംസ്കാരത്തില്‍ നിന്ന്‌ ആദരവുകിട്ടാത്ത ജനപ്രിയ സംസ്കാരത്തിനൊപ്പമാണ്‌. എങ്കിലും, കാനോനികപദവിയുള്ള ആഖ്യാനങ്ങളുടെ വിമൃഷ്ടിക്ക്‌ എല്ലാക്കാലത്തും സാംസ്കാരികപഠനങ്ങളില്‍ സ്ഥാനമുണ്ടായിരുന്നുതാനും (അതിലൂടെ സാധിക്കുക, ഉന്നതസംസ്കാരത്തിന്റെ നിരൈതിഹ്യവത്കരണവും നിര്‍നിഗ്ൂഡവവത്കരണവും ആണല്ലോ). ഈ 6 പശ്ചാത്തലത്തിലുംകൂടിയാണ്‌, മുലപഠനവസ്തുവായി മാതൃഭമി ആഴ്ചപ്പതിപ്പ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ - അതിലൂടെ, കേരളീയര്‍ തലമുറകളായി കൈമാറിവരുന്ന “മാതൃഭൂമി ഐതിഹ്യങ്ങളെ?! (“മാതൃഭൂമി അപവാദ്‌ങ്ങളെപ്പോലും)22 ചരിത്രപരമായും സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും സമീപിക്കാനുള്ള താക്കോലുകള്‍ കണ്ടെത്താനുള്ള ശ്രമംകൂടിയാകും ഈ ഗവേഷണം എന്ന ബോധ്യത്തോടെ. എന്തുകൊണ്ട്‌ ഘട്ടവിഭജനം? മാതൃഭ്മ/ ആഴ്ചപ്പതിപ്പ്‌ ആരംഭിച്ച 1932 മുതല്‍ 2015 വരെയുള്ള കാലത്തെ മുന്നു ഘട്ടങ്ങളായിത്തിരിച്ചാണ്‌ ഈ പ്രബന്ധത്തില്‍ രേഖപ്പെടുന്നത്‌: 1) 1930-കള്‍ മുതല്‍ 50-കള്‍ ഉള്‍പ്പെടെയുള്ള ആദ്യകാല മാതൃഭൂമിയുടെ ഘട്ടം. 2) 1960-കള്‍ മുതല്‍ 90-കള്‍ ഉള്‍പ്പെടെയുള്ള മധ്യകാല മാതൃഭൂമിയുടെ ഘട്ടം. 3) 2000-68380 2010-കളം ഉള്‍പ്പെട്ട നവകാല മാതൃഭൂമിയുടെ ഘട്ടം. മാതൃഭമ്യുടെ വിചാരമാതൃകാവ്യതിയാനങ്ങള്‍ അനുസരിച്ചാണ്‌ ഈ വിഭജനം. നവ അക്കാദമികമേഖലയില്‍ വിമര്‍ശിക്കപ്പെടുന്ന ഘട്ടവാദത്തിന്റെ മറ്റൊരു രംഗത്തുള്ള പുനരുജ്ജീവനമല്ല ഇത്‌. പഠനപരമായ ഒരനിവാര്യത ഇതിനുപിന്നിലുണ്ട്‌. മാതൃഭൂമിയെ സാംസ്കാരികമായി വിലയിരുത്തുമ്പോള്‍ ആ ആന൯കാലികം കാഴ്ചവയ്ക്കുന്ന സാംസ്കാരികപരിണാമഘട്ടങ്ങള്‍ എന്ന നിലയ്ക്ക്‌ ഇതാവശ്യവുമാണ്‌. അങ്ങനെ ഘട്ടം തിരിച്ചു കാണുമ്പോള്‍ മാത്രമാണ്‌ ഈ പഠനം ലക്ഷ്യവേധിയാകുന്നത്‌. ചരിത്രം രേഖീയമല്ലെന്ന മിഷേല്‍ ഫൂക്കോയുടെ സങ്കല്ലനം വര്‍ത്തമാനകാലധൈഷണികലോകത്തിനു മുന്നിലുണ്ട്‌. അതേസമയംതന്നെ, ചരിത്രത്തിലെ ഘട്ടവിഭജനങ്ങള്‍ മേല്ക്കോയ്മയുള്ള പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തിയാണെന്ന ഫൂക്കോള്‍ഡിയന്‍ ചിന്തതന്നെയാണ്‌ ഈ ഗവേഷണത്തില്‍ ഈ വിഭജനം സ്പ്വീകരക്കുന്നതിന്നു പരോക്ഷമായി 7 പ്രചോദനമായതും. കാരണം, ഓരോ ചരിത്രഘട്ടത്തിലെയും സംസ്കാരമായി കേളികേള്‍ക്കപ്പെടുന്നത്‌ അക്കാലത്തു മേല്‍ക്കോയ്മ നേടിയ ആശയ- സംഹിതയാണ്‌ - അക്കാലത്തെ പ്രത്യയശാസ്ത്രമാണ്‌ - എന്നതാണ്‌ ഈ പഠനത്തിലെ കാഴ്ചപ്പാട്‌. എല്ലാ കാലഘട്ടങ്ങളിലും എല്ലാ ചിന്താഗതിയും സമൂഹത്തിലുണ്ടാകാമെങ്കിലും ഓരോ കാലഘട്ടത്തിലും മേല്‍ക്കൈകൈയുള്ള ആശയസംഹിതയാണ്‌ ആ കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രം എന്നതാണ്‌ സമീപനം.25 മാതൃഭമിയുടെ വിചാരമാതൃകാവ്യതിയാനങ്ങളും ആത്യന്തികമായി പ്രത്യയശാസ്ത്രത്തിന്റെ ലീലയായാണ്‌ ഇവിടെ സ്ഥാനപ്്പെടുത്തുന്നത്‌. അതിനാല്‍, ഏതു ചരിത്ര/രാഷ്ടീയഘട്ടങ്ങളം എന്നതുപോലെ മാതൃഭൂമിയുടെ ജീവിതത്തിലുള്ളതായി ഈ ഗവേഷണം നിരീക്ഷിക്കുന്ന കാലഘട്ടവിഭജനങ്ങളും അന്തിമവിശകലനത്തില്‍ പ്രത്യയശാസ്ത്രഘട്ടങ്ങള്‍തന്നെയാണ്‌. പഠനമാര്‍ഗ്ഗം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജന്മദിനം 1932 ജനുവരി 18. അതുമുതല്‍ 2015 വരെയുള്ള ലക്കങ്ങളാണ്‌ പഠനത്തിലുള്‍പ്പെടുത്തുന്നത്‌ എന്നതിനാല്‍ പഠനീയമായകാലം ഏറെ നീണ്ടതായിമാറുന്നു. പ്രാഥമികപഠനസാമഗ്രിമാത്രം ആയിരക്കണക്കായ ലക്കങ്ങളും പതിനായിരക്കണക്കിനു താളുകളും വരും. ബൃഹത്തായ ഈ ആനുകാലികശേഖരം പഠിക്കുകയെന്ന ദത്യം, മാധ്യമങ്ങളുടെ ദീര്‍ഘകാലത്തെ ഉള്ളടക്കം വിശകലനംചെയ്തു സാംസ്കാരികവ്യാഖ്യാനം നിര്‍വ്വഹിച്ച പൂര്‍വ്വമാതകകളെ പിന്‍പറ്റി, പ്രാവര്‍ത്തികമാക്കുകയാണ്‌ ഇവിടെച്ചെയുന്നത്‌. മാധ്യമങ്ങളുടെ ദശാബ്ദദീര്‍ഘങ്ങളായ ഉള്ളടക്കം പഠിക്കേണ്ടിവരുമ്പോള്‍ ആകസ്മികമാതൃകകളെ ആശ്രയിക്കുകയും പ്രത്യക്ഷങ്ങളില്‍ നിന്ന്‌ പ്രവണതകളെ അധ്യാലേഖനം ചെയ്യുകയുമാണ്‌ മാധ്യമപഠനങ്ങളിലെ രീതി (പുതിയകാലഗവേഷണങ്ങളുടെ പൊതുരീതിയുമാണത്‌)). 8 റെയ്മണ്‍ഡ്‌ വില്യംസിന്റെ ടെലിവിഷന്‍ പഠനമാണ്‌, മാധ്യമപഠനങ്ങളില്‍, ഈ രീതിയുടെ വിഖ്യാതമാതൃക.?7 1973 മാര്‍ച്ച്‌ മുന്നുമതല്‍ ഒമ്പതുവരെയുള്ള ഒരാഴ്ചക്കാലത്ത്‌ അമേരിക്കയിലെ രണ്ടും ബ്രിട്ടനിലെ മുന്നും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണംചെയ്ത ഉള്ളടക്കം നിരീക്ഷിച്ചു വിശകലനംചെയ്ത്‌, ടെലിവിഷന്‍ എന്ന ബഹുജനമാധ്യമത്തെയാകെത്തന്നെ സാംസ്കാരികമായി വ്യാഖ്യാനിക്കുകയായിരുന്നു വില്യംസ്‌. നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും “മാധ്യമപഠനങ്ങളിലെ വിശീഷ്ടരചന്‌ എന്ന ഖ്യാതിയോടെ നിലകൊള്ളന്ന ആ പുസ്തകം, ആകസ്മികമാതൃകാപഠനരീതിയുടെ സാധ്യതകളുടെകൂടി വിളംബരമാണ്‌ .28 “ടെലിവിഷന്‍ പഠനങ്ങളുടെ സ്ഥാപകപാഠം” എന്ന നിലയ്ക്കും ആ ഗ്രന്ഥം അംഗീകരിക്കപ്പെട്ടു.?? “ടെലിവിഷന്റെ മാത്രമല്ല, സമകാലമാധ്യമങ്ങളുടെതന്നെ മാര്‍ക്സിയന്‍ പഠനങ്ങളുടെ മാനിഫെസ്‌റ്റോ?യാണ്‌ ആ കൃതിയെന്ന്‌ പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍പ്പോലും വിലയിരുത്തപ്പെടുന്നുണ്ട്‌.3° പില്ക്കാലത്ത്‌, മാധ്യമങ്ങങടെ ദീര്‍ഘകാലത്തെ ഉള്ളടക്കത്തെ വിശകലനം ചെയ്യുന്നതിലുണ്ടായ മികച്ച മാതക എഡ്വേര്‍ഡ്‌ എസ്‌. ഹെര്‍മനും നോം ചോംസ്കിയും ചേര്‍ന്ന്‌ 1988-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ബഹുജനമാധ്യമങ്ങളെക്കുറിച്ചു നടത്തിയ പഠനമാണ്‌. “ജനങ്ങളെ അന്ധരാക്കിയവര്‍ സ്വന്തം അന്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു” എന്നാണ്‌ ഈ പൂസ്തകത്തെപ്പറ്റി ജോണ്‍ മില്‍റ്റണ്‍ പറഞ്ഞത്‌.32 ഇതില്‍, അമേരിക്കയുടെ സംഭവബഹുലമായ രണ്ടു പതിറ്റാണ്ടുകളിലെ മാധ്യമങ്ങളുടെ ഉള്ളടക്കമാണ്‌ പഠനവിഷയം. പിന്നീട്‌, പത്തുകൊല്ലത്തെ മാധ്യമങ്ങള്‍കൂടി പഠിച്ച്‌ മുന്‍നിഗമനങ്ങള്‍ പുതുക്കുകയും ചെയ്തു. അതോടെ, മുന്നു പതിറ്റാണ്ടു മുന്‍നിര്‍ത്തിയുള്ള മാധ്യമപഠനങ്ങളായി ഗ്രന്ഥം മാറി. ഹെര്‍മനും ചോംസ്കിയും 9 ആ വന്‍ദത്യം നിറവേറ്റിയത്‌ തെരഞ്ഞെടുത്ത വാര്‍ത്താസന്ദര്‍ഭങ്ങളിലെ ഉള്ളടക്കങ്ങള്‍ താരതമ്യപ്പെടുത്തുക എന്ന രീതിശാസ്ത്രമുപയോഗിച്ചാണ്‌. ഇന്ത്യയിലേയ്ക്കു വന്നാല്‍, റോബിന്‍ ജെഫ്രി 2000-ല്‍ നടത്തിയ പഠനമാണ്‌ ഈ പഠനധാരയിലെ മികച്ച മാതൃക.3* ഇന്ത്യന്‍ ജനാധിപത്യത്തില്‍ ദിനപത്രങ്ങള്‍ വഹിച്ച പങ്ക വിലയിരുത്താനായി, ഇരുപത്തിരണ്ടു കൊല്ലത്തെ ഭാഷാപത്രങ്ങളുടെയാകെ ഉള്ളടക്കം പഠിക്കുകയെന്ന വെല്ലുവിളി, ആകസ്മികമാതൃകകളുടെയും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങളുടെയും പഠനത്തിലൂടെയാണ്‌ ജെഫ്രിയും നേരിട്ടത്‌. ഇക്കാരണങ്ങളാല്‍, മാത്രമ? ആഴ്ചപ്പതിപ്പിന്റെ എട്ട പതിറ്റാണ്ടിലേറെക്കാലത്തെ ലക്കങ്ങള്‍ പഠിക്കാൻ ഈ ഗവേഷണവും ആ മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നു: 1. ആകസ്മികമാതൃകകളടെയും നിശ്ചിതചരിത്രഘട്ടങ്ങളുടെയും തെരഞ്ഞെടുപ്പ്‌. 2. അവയുടെ വിശകലനം. വിശകലനരീതികള്‍ മാധ്യമ ഉള്ളടക്കങ്ങളെ പലമട്ടില്‍ പഠിക്കാം. പ്രതിപാദനാത്മകവും പ്രതിപാദ്യാധിഷ്ടിതവുമായ വിശകലനരീതികള്‍ ഒരേ സമയം ഇവിടെ ഉപയോഗിക്കുന്നുണ്ട്‌. ആദ്യത്തേത്‌ സ്ഥലതലവിശകലനത്തിന്റെയും രണ്ടാമത്തേത്‌ സൂക്ഷ്മതലവിശകലനത്തിന്റെയും സാധ്യതകള്‍ തുറക്കുന്നു. സ്ഥലതലവിശകലനത്തിലെ പ്രത്യക്ഷങ്ങളെ സൂക്ഷ്മതലവിശകലനംകൊണ്ട്‌ എതിര്‍പരിശോധന നടത്തേണ്ടത്‌ ഇത്തരം പഠനങ്ങളില്‍ ആവശ്യമാണ്‌. “പ്രമേയം” എന്ന സങ്കല്പത്തിന്റെ വിപുലീകരണം ഈ പഠനത്തിന്റെ കാഴ്ചപ്പാടില്‍ സന്നിഹിതമാകുന്നുമുണ്ട്‌. മാധ്യമവസ്തുവിലെ വിഷയം മാത്രമല്ല പ്രമേയം; മാധ്യമവസ്തുവിന്റെ വിന്യാസത്തിനുമുണ്ട്‌ “പ്രമേയതി്‌ അഥവാ, 10 അര്‍ത്ഥംപകരല്‍ശേഷി. മാധ്യമവസ്തു മുഖലേഖനമാണോ, പുറന്താള്‍തന്നെ അതിന്റെ അറിയിപ്പായി വിന്യസിക്കപ്പെട്ടിട്ടണ്ടോ, അത്‌ മുഖലേഖന- പദവിയില്ലാതെ പുറന്താളില്‍ പരാമര്‍ശിക്കപ്പെടുന്ന ഇനമാണോ, അത്‌ വിഷയവിവരങ്ങളില്‍ എങ്ങനെ സ്ഥാനപ്പെടുന്നു, അതിന്‌ ഉള്‍ത്താളകളില്‍ എത്രമാത്രം മുന്‍ഗണന/പിന്‍ഗണന കിട്ടുന്നു, അത്‌ എങ്ങനെ വര്‍ണ്ണാലംകൃതിക്കു വിധേയമാകുന്നു, അതിന്‌ ഫോട്ടോകളുടെയും ചിത്രീകരണങ്ങളുടെയും ആലേഖിതശീര്‍ഷകങ്ങളുടെയും വിപുലീകൃതാമുഖങ്ങളുടെയും പ്രദര്‍ശന- ക്കളങ്ങളുടെയും പിന്‍തുണ എത്രമാത്രമുണ്ട്‌, അതിന്‌ സ്വതന്ത്രയിനപദവിയുണ്ടോ, അത്‌ വായനക്കാരുടെ കത്തുകളിലാണോ പെടുത്തിയിരിക്കുന്നത്‌, അതിന്‌ എതിരിനങ്ങളില്ലാത്ത ഏകപക്ഷീയസാന്നിദ്ധ്യമാണോ കീട്ടിയിരിക്കുന്നത്‌, അതിനെ അപേക്ഷിച്ച്‌ എതിരിനങ്ങള്‍ക്ക്‌ എത്രകണ്ട്‌ പ്രാതിനിധ്യം കിട്ടി, അതിന്‌ എത്ര അച്ചടിയിടം ലഭിച്ചു എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കെല്ലാം “പ്രമേയ'പദവിയുണ്ട്‌ (ആ മാനങ്ങളൊക്കെ ആ ഇനം ഉലാദിപ്പിക്കുന്ന അര്‍ത്ഥങ്ങളിലേയ്ക്ക്‌ സംഭാവനചെയ്ുന്നുണ്ട്‌ എന്നതുകൊണ്ട്‌). അത്തരം മാനങ്ങളെല്ലാം ഉള്‍ക്കൊള്ളന്ന ആനുകാലിക ഉള്ളടക്കവിശകലനമാണ്‌ ഈ പഠനം പ്രാവര്‍ത്തികമാക്കുന്നത്‌. ആ അര്‍ത്ഥത്തിലാണ്‌ “പ്രമേയാധിഷ്ഠിത്‌' വിശകലനത്തിലൂടെ സാധിതമാകുന്ന ഒന്നായി ഈ പഠനം ശീര്‍ഷകത്തില്‍ത്തന്നെ സ്വയം വിശേഷിപ്പിക്കുന്നത്‌. ഇവിടെ, പ്രമേയമെന്ന വാക്കിന്റെ നിഘണ്ടുനിഷ്ഠമായ അര്‍ത്ഥത്തെയല്ല (പുതിയ ജ്ഞാന- പരിസരത്തിലെ മൂല്യവര്‍ദ്ധിതാര്‍ത്ഥത്തെയാണ്‌) പിന്‍തുടരുന്നത്‌. ഇവിടെ, ഉള്ളടക്കവിശകലനം പാഠനിഷ്ഠൃപഠനവും ചിഹ്നാധിഷ്ഠിതപഠനവും പ്രതീകോപയുക്തപഠനവുമാണ്‌. അതിനെ പ്രമേയാധിഷ്ടിതവിശകലനമെന്നു വിളിക്കുന്നതോ, പ്രമേയത്തിന്റെ പരിമിതാര്‍ത്ഥത്തിന്റെ അപനീിര്‍മ്മിതിക്കും നവീനാര്‍ത്ഥത്തിന്റെ വിളംബരത്തിനും വേണ്ടിയും. 11 ശീര്‍ഷകം വ്യക്തമാക്കുന്നതുപോലെ അടീസ്ഥാനപരമായി വിശകലനനിഷ്ഠമാണ്‌ ഈ അന്വേഷണം. വിശകലനം നീശ്ചയമായും വിമര്‍ശാത്മകവുമാണ്‌. എപ്പോഴും, മറഞ്ഞിരിക്കുന്നതാണ്‌ പ്രത്യയശാസ്ത്രം. അതു മായയാണ്‌. മാര്‍ക്സിയന്‍ രീതിയില്‍ നിര്‍വ്വഹിക്കുന്ന പ്രത്യയശാസ്ത്ര- വിമര്‍ശത്തിന്റെ ലക്ഷ്യമോ, മീഥ്യകള്‍ക്കപ്പുറം മറഞ്ഞുകിടക്കുന്നതിനെ വെളിപ്പെടുത്തലും. അതിനാല്‍, ഈ അന്വേഷണം വിശകലനത്തിലൂടെ വിമര്‍ശത്തിലേയ്ക്കും വിമര്‍ശത്തിലൂടെ പ്രത്യയശാസ്ത്രത്തിന്റെ അനാവരണത്തിലേയ്ക്കും നീങ്ങുന്നു; അക്കാദമില്‍ ലോകത്ത്‌ ഏറെ വിമര്‍ശിക്കപ്പെട്ട യാന്ത്രികമായ പ്രത്യയശാസ്ത്രവിമര്‍ശത്തിന്റെ അന്ധതയിലേയ്ക്കു പോകാതെതന്നെ അതു നിറവേറ്റുക എന്ന അന്വേഷണപരമായ അപായസാധ്യതയേറ്റെടുത്തുകൊണ്ട്‌. . പഠനസാമഗ്രികള്‍ മുഖ്യപഠനവസ്തു മാതൃഭമി ആഴ്ചപ്പതിപ്പാണെങ്കിലും ഭാഷാപോഷിണി, കേസര), മംഗളോദയം, പ്രഭാതം (കൊല്ലം), ധര്‍മ്മദേശം, മലയാളരാജ്യം, ൭൭കരളി), DLIWIBNIS എന്നീ ആനുകാലികങ്ങളും താരതമ്യാവശ്യത്തിനെടുക്കുന്നുണ്ട. സഹപാഠങ്ങള്‍ എന്ന സ്ഥാനമാണ്‌ അവയ്ക്കു പഠനത്തിലുള്ളത്‌. ഗവേഷണസഹായികളായ അടിസ്ഥാന- ഗ്രന്ഥങ്ങള്‍ക്കു പുറമേ, ഡോ. കെ. എന്‍. പണിക്കര്‍ ഈ ഗവേഷണത്തിനുമമാത്രമായി നല്‍കിയ അഭിമുഖവും ഈ പഠനത്തിന്‌ ഉപയുക്തമായി .25 പൂര്‍വ്വപഠനങ്ങള്‍ മലയാളത്തിലെ ആനുകാലികങ്ങളെക്കുറിച്ച്‌ പൊതുവേയും മലയാളികളുടെ സംസ്കാരത്തെക്കുറിച്ച്‌ ആനുകാലികാധിഷ്ടിതമായി വിശേഷിച്ചും നടന്ന പഠനങ്ങളെല്ലാം, അനിവാര്യമായും ഈ അന്വേഷണത്തിന്റെ മുന്‍ഗാമികളാണ്‌. 12 അവയെ അങ്ങനെതന്നെ പ്രതിഷ്ഠിക്കുകയും ഉപജീവിക്കുകയും ചെയ്യുന്നു. ഒപ്പം, രണ്ടു കാരണങ്ങളാല്‍, ഈ പഠനം അവയില്‍നിന്നു വ്യതിചലിക്കുന്നുമുണ്ട്‌: 1. ആനുകാലികങ്ങളെ ചരിത്രപുനഃസൃഷ്ടിക്കുള്ള അഭിനിവേശത്തോടെ വായിച്ചെടുക്കുകയാണ്‌ കേരളത്തിലെ ആനുകാലികവായനകള്‍ പൊതുവേ ചെയ്തത്‌. ഏതൊരു ജനപദത്തിന്റെ ചരിത്രത്തിലും പ്രധാനവും പ്രസക്തവുമാണ്‌ ആ സമീപനം. ആ ഗവേഷണസരണി മുന്നോട്ടുപോയി, അമേരിക്കയില്‍ ഫ്രാങ്ക്‌ AIMS BAIS നടത്തിയതുപോലെ, ആനുകാലികങ്ങളെ മുഴുവന്‍ ഉള്‍ക്കൊളളന്ന ബഹദ്പഠനങ്ങള്‍ മലയാളത്തിലും ഉണ്ടാകേണ്ടതുമാണ്‌.35 എന്നാല്‍, അതല്ല, ഈ പഠനത്തിന്റെ വഴി. “ഭൂതകാലത്തെക്കുറിച്ച്‌ ഏതു കാലത്തുമുണ്ടാകുന്ന ഏതു പരാമര്‍ശവും വര്‍ത്തമാനകാലത്തിന്റെ വ്യവഹാരത്തിലാണ്‌ രൂപമെടുക്കുന്നത്‌* എന്ന കാഴ്ചപ്പാടാണ്‌ ഇന്നുള്ളത്‌.37 ഇതു പ്രകാരം പഴയ ഭൂതകാലവായനകള്‍ പുതുക്കപ്പെടേണ്ടതുമുണ്ട്‌. ആ വഴിക്കുള്ള ശ്രമമാണ്‌ ഈ പഠനം. 2. തന്നെയുമല്ല, അതിനു സമാന്തരമായി, വായനയെന്ന പ്രക്രിയയ്ക്ക്‌ ഘടനാവാദാനന്തരകാലത്തു്ടായ പരികല്ലനാവ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളന്ന ആനുകാലികവായനകളും ഇവിടെയുണ്ടാകേണ്ടതുണ്ട്‌. “ആനുകാലികചരിത്ര മെന്ന്‌ സവിശേഷവും അന്തര്‍വിഷയിയും ആയ ഒരു സൂക്ഷ്മപഠനസ്ഥലിയായി ആ അന്വേഷണത്തുറ വികസിക്കേണ്ടതുമാണ്‌. ഒപ്പം, കേരളത്തിലെ ആനുകാലിക- വായനകള്‍ അതത്‌ ആനുകാലികങ്ങളുടെ വായനകളായി, (ഏറിയാല്‍, അതതു കാലത്തിലെ ഇതരവായനവസ്തുക്കളെക്കൂടി ഉള്‍ക്കൊണ്ടുള്ള വായനയായും) നിലകൊള്ളുകയാണ്‌. ഇതരകാലങ്ങളിലേയ്ക്കു പടരുന്ന വായനകൂടി ആനുകാലികവായനകളില്‍ നടക്കേണ്ടതുണ്ട്‌. 13 നവചരിത്രവാദത്തില്‍നിന്നു സാംസ്കാരികപഠനങ്ങള്‍ വഴിപീരിയുന്ന ഒരിടം അതാണ്‌.% സാംസ്കാരികപഠനങ്ങളടെ ആ പാരമ്പര്യം ഉള്‍ക്കൊണ്ട്‌, ആനുകാലിക ഉള്ളടക്കങ്ങളുടെ കാലത്തെ അതിഗമിച്ചുള്ള വായനകൂടി ഈ പഠനം ഉദ്ദേശിക്കുന്നുണ്ട്‌. ആ വഴികളിലാണ്‌ ഈ പഠനം വ്യാപരിക്കുന്നത്‌. മേല്പറഞ്ഞ രണ്ടു കാരണങ്ങളാല്‍, ഈ ഗവേഷണം മലയാളത്തിലെ പൂര്‍വ്വപഠനങ്ങളെ ആശ്രയിച്ചുകൊണ്ടുതന്നെ അവയില്‍നിന്നു വഴിപിരിയുകയും ലോകത്തെമ്പാടുമുണ്ടായിട്ടുള്ള ബഹുജനമാധ്യമങ്ങളുടെ സാംസ്കാരിക- വായനകളെ താക്കോൽപ്പാഠങ്ങളായി മുന്നിൽക്കാണുകയും ചെയ്യുന്നു. ഗവേഷണഗതി ആദ്യം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ രംഗപ്രവേശവേളയില്‍ കേരളക്കരയില്‍ വഹിച്ച സാംസ്കാരികപങ്ക്‌, ആകസ്മികമാതൃകാ ഉള്ളടക്കങ്ങള്‍ വിശകലനംചെയ്തു കണ്ടെത്തുന്നു. ആ പൈതൃകത്തിന്‌ പില്‍ക്കാലത്ത്‌ എന്തുമാറ്റം സംഭവിച്ചെന്ന്‌ ഓരോ പതിറ്റാണ്ടിലെയും മാതൃകാലക്കങ്ങളുടെ വിശകലനത്തിലൂടെ നിരീക്ഷിക്കുകയാണ്‌ പിന്നീടു ചെയ്യുന്നത്‌. സമാന്തരമായി, വിവിധചരിത്രസന്ദര്‍ഭങ്ങള്‍ ആഴ്ചപ്പതിപ്പില്‍ എങ്ങനെ അങ്കിതമായി എന്നറിയാനുള്ള ദഷ്ടാന്തപഠനങ്ങള്‍ നടത്തി സ്ഥലപഠനത്തിലെ നിഗമനങ്ങളെ എതിര്‍പരിശോധനയ്ക്കും വിധേയമാക്കുന്നു. അതിനുപിന്നാലേ, പഠനഫലങ്ങളുടെ വിമര്‍ശവിശകലനത്തിലൂടെ നിഗമനങ്ങളിലേയ്ക്ക്‌. ഒടുവില്‍, സാംസ്കാരികപഠനങ്ങളടെ അനുശീലനങ്ങള്‍ പിന്‍തുടര്‍ന്ന്‌ നിഗമനങ്ങളുടെ തത്വവത്കരണവും. അങ്ങനെയാണ്‌, മാതൃഭൂമ/ ആഴ്ചപ്പതിപ്പിലൂടെ മലയാളത്തിലെ ആനുകാലികങ്ങളെ (അതുവഴി ആനുകാലികങ്ങളെന്ന ബഹുജനമാധ്യമ- 14 ശാഖയെത്തന്നെ) പ്രത്യയശാസ്ത്രീകരിക്കുന്ന ഒന്നായി ഈ പഠനം മാറുന്നത്‌. പ്രബന്ധഗാത്രം ആമുഖവും അഞ്ച്‌ അദ്ധ്യായങ്ങളും ഉപദര്‍ശനങ്ങളും ചേര്‍ന്നതാണ്‌ ഗവേഷണപ്രബന്ധം. ഒന്നാം അദ്ധ്യായത്തിന്റെ ഒന്നാം ഭാഗത്ത്‌ സാംസ്കാരികപഠനങ്ങളെയും മാധ്യമപഠനങ്ങളെയും വിശദീകരിക്കുന്നു. അതിലൂടെ സംസ്കാരമെന്ന പരികല്ലനയെ സൈദ്ധാന്തികമായി പിന്‍പറ്റുകയാണ്‌. എന്താണ്‌ സംസ്കാരമെന്നു നീര്‍ണ്ണയിക്കുകയും സംസ്കാരമെന്ന സൈദ്ധാന്തിക- സംജ്ഞയെ ഏതര്‍ത്ഥത്തിലാണ്‌ ഈ ഗവേഷണത്തില്‍ മനസ്സിലാക്കുന്നതും പിന്‍തുടരുന്നതും എന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. സംസ്കാരമെന്നത്‌ മനുഷ്യരുടെ എല്ലാ ഭാതിക-ആശയവൃത്തികളമാണ്‌, ഉന്നതസംസ്കാരം പ്രത്യയശാസ്ത്രമാണ്‌, എന്നുള്ള താത്വികവ്യാഖ്യാനമാണ്‌ ഇതിലൂടെ കടഞ്ഞെടുക്കപ്പെടുന്നത്‌. ഒന്നാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്ത്‌ ആനുകാലികങ്ങളുടെ - ആനുകാലികങ്ങളള്‍പ്പെടുന്ന ബഹുജനമാധ്യമങ്ങളുടെയും - സാംസ്കാരികവ്യാഖ്യാനം മാധ്യമപഠനങ്ങളുടെ പറഞ്ഞുവയ്ക്കലുകളെ പിന്‍തുടര്‍ന്നുകൊണ്ട്‌, സാക്ഷാത്കരിക്കുന്നു. സംസ്കാരത്തില്‍ ആനുകാലികങ്ങളുടെ പങ്കെന്ത്‌, എന്ന ചോദ്യത്തിന്റെ തത്വപരമായ ഉത്തരമാണ്‌ അതിലൂടെ ലഭിക്കുന്നത്‌. ഈ അന്വേഷണത്തിലെ തത്വശാസ്ത്രപരവും രാഷ്ട്രീയവുമായ പൂര്‍വ്വധാരണകളാണ്‌ ഈ അദ്ധ്യായത്തിലൂടെ പ്രതിഷ്ടിക്കപ്പെടുന്നത്‌. രണ്ടാം അദ്ധ്യായം മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങളുടെ സാംസ്കാരികമായ വിലയിരുത്തലാണ്‌. ആദ്യകാല ആനുകാലികങ്ങള്‍ക്കൊപ്പം രംഗത്തുവരികയും മാതൃഭമ/ രംഗപ്രവേശം ചെയ്യുമ്പോഴും തുടരുകയും അക്കാലത്ത്‌ ആനുകാലികലോകം അടക്കിവാഴുകയും ചെയ്തിരുന്ന ഒന്നാംനിര മാസികകളായ 15 ഭാഷാപോഷിണി മംഗഭളാദയം എന്നിവയെ പഠിച്ച്‌ ഇതു നിര്‍വഹിക്കുന്നു. ഈ അദ്ധ്യായത്തിലൂടെ മാതൃഭൂമിയുടെ സ്വത്വാന്വേഷണത്തിനുള്ള പശ്ചാത്തലമാണ്‌ ഒരുങ്ങുന്നത്‌. മുന്നാം അദ്ധ്യായത്തില്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രാരംഭകാലതനിമ ഉള്ളടക്കവിശകലനത്തിലൂടെ കണ്ടെത്തുന്നു. പിന്നെപ്പഠിക്കുന്നത്‌ ആദ്യകാല മാതൃഭൂമ്‌ എങ്ങനെ പ്രാരംഭകാല മാതൃഭൂമിയുടെ പൈതൃകം പിന്തുടര്‍ന്നു എന്നതാണ്‌. പിന്നാലേ, 1. ഗാന്ധിജിയുടെ നിരാഹാരസമരം, 2. കല്‍ക്കത്താ ഗവര്‍ണര്‍ വധശ്രമം, 3. പുന്നപ്ര-വയലാര്‍ സമരം എന്നീ ചരിത്രഘട്ടങ്ങളിലെ മാതൃഭൂമിയുടെ ഉള്ളടക്കം പഠനവിധേയമാകും. ഒടുവില്‍, സ്വന്തം പൈതൃകം പിന്‍തുടരുന്നതില്‍ ഈ കാലഘട്ടത്തിലും ഈ ചരിത്രഘട്ടങ്ങളിലും മാതൃഭൂമ/ ആഴ്ചപ്പതിപ്പു പുലര്‍ത്തിയ തുടര്‍ച്ച/വളര്‍ച്ച/ഇടര്‍ച്ച പഠിച്ച്‌ ഉര്ഭവിക്കുന്ന നിഗമനങ്ങളെ തത്വവത്കരിക്കുന്നു. ആ രീതിയില്‍ ഈ അദ്ധ്യായത്തില്‍ നീര്‍ണ്ണയിക്കുന്നത്‌ ആദ്യകാല മാതൃഭമിയുടെ പ്രത്യയ- ശാസ്ത്രമാണ്‌. നാലാം അദ്ധ്യായത്തിന്റെ തുടക്കം, മധ്യകാലമാതൃഭമ/ ആഴ്ചപ്പതിപ്പിനെ പഠിക്കുന്നു. ഈ കാലഘട്ടത്തിലെ മാതൃകാസന്ദര്‍ഭങ്ങള്‍ 1. അടിയന്തരാവസ്ഥ, 2. മണ്ഡല്‍ പ്രക്ഷോഭം, 3. ബാബറി മസ്ജിദ്‌ തകര്‍ക്കല്‍ എന്നിവയാണ്‌. ഇവിടെയും, ആഴ്ചപ്പതിപ്പിന്റെ പ്രതികരണങ്ങള്‍ പരിശോധിക്കുകയും അതിനെ പൈതൃകം, പൈതൃകത്തുടര്‍ച്ച/വളര്‍ച്ച/ഇടര്‍ച്ച എന്നിവയുമായി താരതമ്യപ്പെടുത്തുകയും പ്രത്യക്ഷങ്ങളെ പ്രത്യയശാസ്ത്ര- 16 പരമായി വിലയിരുത്തുകയും ചെയ്യം. അതിലൂടെ, ആ ചരിത്രഘട്ടത്തിലെ മാതൃഭൂമിയുടെ പ്രത്യയശാസ്ത്രവായന പണ്ണമാകുന്നു. അഞ്ചാം അദ്ധ്യായത്തിലെ പഠനവിഷയം നവകാല മാതൃഭൂമി. ഇക്കാലത്തെ മാതൃകാചരിത്രസംഭവങ്ങള്‍: 1. മുത്തങ്ങ സമരം, 2. ചുംബനസമരം, 3. ചചമ്മീന്‍ സിനിമാ സുവര്‍ണ്ണ ജൂബിലി. ഇവയും, മുന്‍രീതിയില്‍ അപഗ്രഥിച്ച്‌ ആഴ്ചപ്പതിപ്പിന്റെ പ്രതികരണ- വ്യതിയാനങ്ങളെ പ്രത്യയശാസ്ത്രപരമായി വിലയിരുത്തുന്നു. അതോടെ പൂര്‍ത്തിയാകുന്നതോ, പുതിയകാല മാതൃഭൂമിയുടെ പ്രത്യയശാസ്ത്രപരമായ വായനയും. തുടര്‍ന്നുവരുന്ന ഉപദര്‍ശനങ്ങള്‍, രണ്ടുമുതല്‍ അഞ്ചുവരെയുള്ള അധ്യായങ്ങളിലെ പ്രധാന നിഗമനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതാണ്‌. പിന്നാലേയുള്ള ഉറവിടസൂചി, പദസൂചി, അനുബന്ധം എന്നിവയോടെ പ്രബന്ധം പൂര്‍ണ്ണമാകുകയും ചെയ്യുന്നു. പരിമിതികള്‍ തീര്‍ച്ചയായും, ഈ പഠനത്തിനു പരിമിതികളണ്ട്‌. മാതൃഭൂമ/ ആഴ്ചപ്പതിപ്പിന്റെ സാംസ്കാരികസ്ഥലികളില്‍ ഒതുങ്ങിയാണ്‌ പഠനം. അന്വേഷണത്തിന്റെ ശക്തി എന്നതുപോലെ പോരായ്മയുമാണത്‌. ഇതര ആനുകാലികങ്ങളും പ്രസക്തംതന്നെ. തന്നെയുമല്ല, ആകസ്മിക- മാതൃകാലക്കങ്ങളിലേയ്ക്കും നിശ്ചിതചരിത്രസന്ദര്‍ഭങ്ങളിലേയ്ക്കും ചുരുങ്ങേണ്ടി- വന്നിട്ടുമുണ്ട്‌. കൂടുതല്‍ ലക്കങ്ങള്‍ പഠിക്കേണ്ടതാണ്‌; കൂടുതല്‍ സന്ദര്‍ഭങ്ങളിലേയ്ക്കു പോകേണ്ടതുമുണ്ട്‌. എന്നാല്‍, സൂക്ഷ്മപഠനങ്ങള്‍ക്കു സഹജമാണ്‌, അങ്ങനെയുള്ള പരിമിതികള്‍. അതിലൂടെ വന്നുകൂടുന്ന വിടവുകള്‍ 17 സൂക്ഷ്മപഠനങ്ങളുടെ അനിവാര്യതയുമാണ്‌. അതേസമയം, ഒരുപാടു സൂക്ഷ്മപഠനങ്ങള്‍ക്കുള്ള വാതിലുകളായി മാറുന്നതിനാല്‍ അത്തരം വിടവുകള്‍ ഏതൊരു പഠനത്തിന്റെയും പരോക്ഷനേട്ടങ്ങള്‍തന്നെയാണെന്ന്‌ പുതിയകാലത്തെ ഗവേഷണകാഴ്ചപ്പാട്‌ ഓര്‍മ്മിപ്പിക്കുന്നുമുണ്ട. അങ്ങനെ, അനിവാര്യമായ പരിമിതികള്‍ ഒപ്പമുണ്ടെങ്കിലും ആനുകാലികങ്ങളെ പൊതുവിലും, DIOQGAl ആഴ്ചപ്പതിപ്പിനെ വിശേഷിച്ചും, പ്രത്യയശാസ്ത്രീകരിക്കുന്ന ഈ പഠനം അക്കാരണംകൊണ്ടുതന്നെ പ്രസക്തമാണ്‌ എന്ന്‌ ഉറപ്പിക്കുകയും ചെയ്യുന്നു. 18 പിന്‍കുറിപ്പുകള്‍ 'മാതൃഭൂമി/ പ്രിന്റിംഗ്‌ ആന്‍ഡ്‌ പബ്ബിഷിംഗ്‌ കമ്പനി ലിമിറ്റഡിന്റെ പ്രസിദ്ധീകരണം. RNI Reg. No. 35999/80 (മാതൃഭൂമി ദിനപത്രം, 8 ജൂണ്‍ 2016. 18). 2%(1923) മാര്‍ച്ച്‌ പതിനാറാം തിയ്യതി... ഫോര്‍മാന്‍... മെഷീന്‍ കൈകൊണ്ടു തിരിക്കാന്‍ തുടങ്ങി... അച്ചടിച്ച പത്രം മടക്കി ആദ്യത്തെ പ്രതി... പത്രാധിപര്‍ കേശവമേനോന്റെ കൈയില്‍ക്കൊടുത്തു... മാതൃഭ്മി പിറന്നു.” (മേനോന്‍, വി. ആര്‍. മാതൃഭൂമിയുകട ചരിത്രം. ഒന്നാം വാല്യം. രണ്ടാം എഡിഷന്‍. കോഴിക്കോട്‌: മാതൃഭൂമ/ 1998 56-57) 3“ The Mathrubhumi Iustrated Weekly, Registration No. 3054”. (Press in India - 2013 - [4.58 Annual Report of News Papers for India, Ministry of Information & Broadcasting, Government of India 473). 41932 ജനവരി (ഗ്രന്ഥപാഠം) പതിനെട്ടാം തിയ്യതി തിങ്കളാഴ്ച. അന്നാണ്‌... മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങിയത്‌.” (മേനോന്‍ 363) 5*സാമ്പത്തികാസ്തിത്വത്തിന്റെ അടിത്തറയും സാംസ്കാരികസ്ഥാപനങ്ങളുടെ മേല്‍ത്തറയും തമ്മിലുള്ള ബന്ധത്തെയാണ്‌ മാര്‍ക്സിയന്‍ സാംസ്കാരികാപഗ്രഥനം കേന്ദ്രിഷയമായി കണക്കാക്കുന്നത്‌.” (രാജേന്ദ്രൻ, സി. ഈയദ്ഭര്യശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്ററിധ്ട്ട 2000: 81) “ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു ആഗോളസാംസ്്‌കാരിക-രാഷ്ടീയശക്തി എന്ന നിലയ്ക്ക്‌ ഉണ്ടായ തിരിച്ചടിയില്‍നിന്ന്‌ മാര്‍ക്സിസത്തെ രക്ഷിക്കാന്‍ ഉണ്ടായ സൈദ്ധാന്തികസംരംഭം.” (Sim, Stuart. Post-Marxism: An Intellectual History. London: Routledge 2000 1) 7 രവീന്ദ്രന്‍, പി. പി. സംസ്ക്കരപഠനം- ഒരു ആമുഖം. കോട്ടയം: ഡി. സി. 2002 11 പത്തൊന്‍പതാം നൂറ്റാണ്ടിലെ മുതലാളിത്തവ്യവസ്ഥയിലെ ആന്തരികവൈരുദ്ധ്യങ്ങളെയും അതിനോടുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിലപാടുകളെയുമാണ്‌ DISA ഏംഗല്‍സും വിശദീകരിച്ചത്‌. മുതലാളിത്തത്തിന്റെ വികസിതരൂപമായ സാമ്രാജ്യത്വകാലഘട്ടത്തിലെ സവിശേഷതകളും 19 തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്തരവാദിത്വവുമാണ്‌ ലെനിന്‍ വിശദീകരിച്ചത്‌. സാമ്രാജ്യത്വ കാലഘട്ടത്തിലെ മാര്‍ക്സിസമാണ്‌ ലെനിനിസം. ഫാഷിസ്റ്റകാലഘട്ടത്തിലെ മാര്‍ക്സിസമാണ്‌ ഗ്രാംഷിയന്‍ ചിന്ത.” (കാര്‍ത്തികേയന്‍ നായര്‍, വി. “മുഖവുര. ജയില്‍ക്കുറിപ്ുകള്‍ ചരിത്രം, സമൂഹം, ദര്‍ശനം. തിരുവനന്തപുരം: മൈത്രി 2007 24) “മേല്ലരഘടകങ്ങള്‍ക്കു പ്രാധാന്യം നലകുന്ന, അവയുടെ ക്രീയാത്മകത്വത്തില്‍ ന്നുന്ന, പക്ഷേ, അതേസമയംതന്നെ മേല്ലരയും അടിത്തറയും തമ്മിലുള്ള ജൈവബന്ധം തിരിച്ചറിയുന്ന ഒരു സൈദ്ധാന്തിക്ചട്ടക്കൂട്‌ ഗ്രാംഷി വിഭാവനം ചെയ്യുന്നു. ഇരുപതാംനുറ്റാണ്ടിലുണ്ടായ സാങ്കേതിക- ധൈഷണികവികാസങ്ങളെ അഭിസംബോധനചെയ്യാന്‍, ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തെ നേരിടാന്‍, ഈ ചട്ടക്കൂടിനു കഴിയുമെന്നതാണ്‌ ഇതിന്റെ കാലികപ്രാധാന്യം.” (പണിക്കര്‍, കെ. എന്‍. ‘അന്തോണിയോ ഗ്രാംഷി: ഒരാമുഖം” ibid 21) '0“ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും ഉള്‍ക്കൊള്ളുന്ന പദമാണത്‌ (സാംസ്കാരികപഠനങ്ങള്‍). വിജ്ഞാനപ്രവര്‍ത്തനമുള്‍പ്പെടെ എല്ലാറ്റിനെയും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമായിക്കാണുകയാണതില്‍.” (മലയാളപഠനസംഘത്തിനുവേണ്ടി ദിലീപ്‌ കുമാര്‍ കെ. വി. മുതലായവര്‍. ‘ആമുഖം'. സംസ്ക്കരപഠനം ചരിത്രം, സിദ്ധാന്തം, പ്രയോഗം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011 10) ''ഗണേഷ്‌, കെ. എന്‍. കേരളമ്പമൂഹപഠനങ്ങള്‍. രണ്ടാം പതിപ്പ്‌. പത്തനംതിട്ട: പ്രസക്തി 2002 25 '2°We can mean by it (ideology), first, the general material process of production of ideas, beliefs and values in social life. Such a definition is... close to the broader meaning of the term ‘culture’. Ideology, or culture, would here denote the whole complex of signifying practices and symbolic processes in a particular society, it would allude to the way individuals lived their social practices, rather than to those practices themselves, which would be the preserve of politics, economics, kinship theory and so on.” (Eagleton, Terry. /deology. An Introduction. London: Verso 1991 28) '3ജീവിതം ഒരര്‍ത്ഥത്തില്‍ ഒരു വ്യക്തിക്ക്‌ അവനവന്റെ സ്വയം തിരിച്ചറിവിനുള്ള അവസരമാണ്‌ നല്‍കുന്നത്‌. ആ തിരിച്ചറിവിലൂടെ മുന്നോട്ടുപോകുന്നതാണ്‌ ഒരു വ്യക്തിയുടെ സ്വത്വം. ഈ തിരിച്ചറിവ്‌ എങ്ങനെയാണ്‌ വളര്‍ന്നുവരുന്നത്‌ എന്നതാണ്‌ സംസ്കാരം... ഇത്‌ വാസ്തവത്തില്‍ 20 പ്രത്യയശാസ്ത്രത്തിന്‌ കൂടുതല്‍ ശക്തി സിദ്ധിച്ച കാലമാണ്‌. എല്ലാ കാലങ്ങളിലും പ്രത്യയശാസ്ത്രം സമൂഹത്തില്‍ സജീവമാണ്‌. പക്ഷേ, ഇന്ന്‌ കേരളത്തില്‍, ഇന്ത്യയില്‍ത്തന്നെ, അത്‌ ശക്തമായി നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്‌... പ്രത്യയശാസ്ത്രത്തിന്റെ ഒരു അതിപ്രസരമുള്ള കാലഘട്ടമാണിത്‌. സംസ്കാരം, പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വളരെയധികമുള്ള മേഖലയാണ്‌. അതുകൊണ്ട്‌ സംസ്കാരത്തെപ്പറ്റിപ്പഠിക്കാതെ, സാംസ്കാരികപ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാതെ, വാസ്തവത്തില്‍ ഇന്നു സമൂഹത്തെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അത്‌ ഒരു ദേശീയമായ പ്രശ്നമല്ല, അന്തര്‍ദ്ദേശീയമായ പ്രശ്നമാണ്‌.” (പണിക്കര്‍, കെ. എന്‍. ‘അഭിമുഖം”. അനുബന്ധം 1 287) '4"A magazine is generally recognized by its colour cover and its stapled or stitched pages... Magazines are published at regular intervals and contain articles by more than one person. Magazines publish weekly, monthly and sometimes daily.” (Bowker, Julian. Looking At Media Studies. UK: Hodder & Stoughton 2003 179) 's“Within or alongside the larger field of print culture, a new area of scholarship is emerging in the humanities and the more humanistic social sciences: periodical studies” (Latham, Sean and Scholes, Robert. 7he Rise of Periodical Studies. USA: PMLA 517) '6*Media (radio, television, newspapers, periodicals, Web sites) that reach large audiences.” (Danesi, Marcel. Dictionary of Media and Communications. USA: M. E. Sharpe 2009 188) '7“ചിലപ്പോള്‍ സൂക്ഷ്മതലത്തില്‍ നടത്തുന്ന പഠനങ്ങള്‍ നല്‍കുന്ന വെളിച്ചം സൃഥലതലത്തില്‍ പ്രകടമാകുന്ന സാമാന്യവത്കരണങ്ങള്‍ക്കു വിരുദ്ധമായിപ്പോലുംവരാം. അങ്ങനെ വന്നാല്‍, അന്വേഷണങ്ങള്‍ക്ക്‌ പുതിയ ദിശാബോധവും മാനവും നല്കാന്‍ അതിടയാക്കും. ഇവിടെയാണ്‌, സൂക്ഷ്മതലപഠനങ്ങളുടെ പ്രസക്തി.” (ശ്രീകുമാര്‍, പി. എന്‍. കണ്ണടകളും കാഴ്ചകളും. തിരുവനന്തപുരം: സെഡ്‌ ലൈബ്രറി 2005 21) 18° The Mathrubum Illustrated Weekly, Claimed circulation 46,548”. (Press in India - 2013 - 14 473). '9മാഗ്യമം ആഴ്ചച്ചതിച്ച്‌ (പ്രചാരം 49,356), മാതൃഭൂമി അഴ്ചച്ചതിച്ച്‌ (46,548), കലാകയാമൃദി വ്ഥരിക (18,103), സമകാലികമലയാളം വാരിക (10,649)”. (ibid 473, 474, 552, 553). 21 20“എന്റെ തലമുറയുടെ ഭാഗധേയം കരുപ്പിടിപ്പിക്കുന്നതില്‍ “മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വഹിച്ച പങ്ക ചെറുതല്ല. ‘ആഴ്ചപ്പതിപ്പ്‌? എന്നു പറഞ്ഞാല്‍ “മാതൃഭൂമ്‌ എന്നായിരുന്നു അന്നര്‍ത്ഥം... ഈ കാലത്തും മലയാളത്തിലെ സാഹിത്യമുഖ്യധാരയെ നിര്‍വ്വചിക്കുന്നത്‌ മാതൃഭമിതന്നെ.”(സച്ചിദാനന്ദന്‍. ‘“ആഴ്ചപ്പതിപ്പെന്നാല്‍ മാതൃഭൂമ്‌. മാതൃഭമ്‌ ദിനപത്രം. 6 ജനുവരി 2014 12). 2'“എന്‍. വി.ക്കു പിറകേ വന്ന എം. ടി. വാസുദേവന്‍ നായരുടെ കാലം ആഴ്ചപ്പതിപ്പിന്റെ സുവര്‍ണ്ണ കാലമായിരുന്നു.”. (സച്ചിദാനന്ദന്‍. ibid) 22(1)“കുഞ്ഞുണ്ണിയുടെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ബാലപംക്തിയില്‍ കുട്ടികള്‍ക്കുള്ള കവിതകള്‍ എന്ന നിലയ്ക്കേ പ്രസിദ്ധീകരിച്ചുള്ള, പൊതു പേജുകളിലേയ്ക്കു നല്‍കിയ കവിതകള്‍ പത്രാധിപര്‍ എന്‍. വി. കൃഷ്ണവാരിയര്‍ സ്ഥിരമായി നിരാകരിച്ചു. കുഞ്ഞുണ്ണിക്കവിതകള്‍ എന്ന പേര്‍ അവയ്ക്കു നല്‍കിയതും അവ ജനയൃഗം വ്ഥരികയില്‍ പംക്തിയായി പ്രസിദ്ധീകരിച്ചതും കാമ്പിശ്ശേരി കരുണാകരനാണ്‌. മലയാളത്തില്‍ ആധുനികതയുടെ ഒരു ചിനപ്പു പൊട്ടുന്നത്‌ കുഞ്ഞുണ്ണിയുടെ പൂമരത്തിലാണെന്നത്‌ മിക്കവരുടെയും കണ്ണില്‍പ്പെട്ടില്ല... വല്ലവര്‍ക്കുമല്ല, മാതൃഭമിക്കു തന്നെയും അതു തിരിച്ചറിയാനായില്ല.” (കാരശ്ശേരി, എം. എന്‍. 'അവതാരിക്‌, കഞ്ഞുണ്ണിഷ്തികള്‍, ഒന്നാം വാല്യം, കോട്ടയം: ഡി. സി. 2006 11) (2)*2003 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഴുതിയിട്ടില്ല. ഒരു കാലത്ത്‌ കഥയ്ക്ക്‌ ഏറ്റവും വലിയ സ്ഥാനം നല്‍കിയിരുന്ന ആഴ്ചപ്പതിപ്പ്‌ ആ നിലപാടില്‍ നിന്നു മാറിയതായിത്തോന്നിയപ്പോള്‍ ഞാന്‍ വേറെ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ചുവെന്നതാണ്‌ സത്യം.” (പത്മനാഭന്‍, ടി. “പ്രകാശം പരത്തിയ ബന്ധം”. മാതൃഭൂമ/ ദിനപത്രം. 6 ജനുവരി 2014 12) (3)“എന്റെ ആദ്യ കവിതകള്‍ പ്രസിദ്ധീകരിക്കുന്നത്‌ ലിറ്റില്‍ മാഗസിനുകളില്‍ - സമീക്ഷ, അമന്വഷണ്ണം മുതലായവയില്‍ - ആണ്‌”. (സച്ചിദാനന്ദന്‍. ‘ആഴ്ചപ്പതിപ്പെന്നാല്‍ മാതൃഭൂമ്‌. മാതൃഭൂമി ദിനപത്രം. 6 ജനുവരി 2014 12) 23“In fact, in its traditional form, history proper was concerned to define relations... between facts and events... hence the possibility of revealing series with widely spaced intervals formed by rare repitative events.” (Foucault, Michel. Archaeology of Knowledge. London: Rautledge 2002 8) 22 24“The appearance of long periods in the history is not a return to the philosophers of history, to the great ages of the world, or to the periodization dictated by the rise and fall of civilization; it is the effect of the methodologically concerted development of series.” (ibid 8-9) 25“Foucaults genealogical and archeological analyses of discourses involve a non-linear... historical account of those discourses or institutions that have formed our ideas... revealing how dominant power structures maintain their superiority over the margins through the creation of particular discourses.” (Rajitha Venugopal. Krishnanand, A... What About Theory?. Kalyany Vallath Ed. Thiruvananthapuram: TES 2011 115) 26“ഒരു വ്യവസ്ഥയിലും അതിന്റേതു മാത്രമായ ആശയങ്ങള്‍ നിലനില്‍ക്കുന്നില്ല. ഇന്നത്തെ കേരളസമൂഹത്തില്‍, അത്യാധുനികന്മാരുണ്ട്‌, ആധുനികന്മാരുണ്ട്‌, ഫ്യൂഡല്‍ സ്വഭാവമുള്ളവരുണ്ട്‌, ഈ വിവിധവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള സംഘര്‍ഷമാണ്‌ വാസ്തവത്തില്‍ കേരളത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്തുന്നത്‌. അതില്‍, ആര്‍ക്ക്‌ മേല്‍ക്കൈ കിട്ടുനുവോ അതനുസരിച്ചായിരിക്കും സ്വഭാവനിര്‍ണ്ണയം. ഇന്നത്തെ സംസ്കാരത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്‌ ഏറ്റവും മുകളിലുള്ള ഒരു ചെറിയ ശതമാനത്തിന്റെ സംസ്കാരമാണ്‌.” (പണിക്കര്‍. അനു.1 285) 27Williams, Raymond. Television: Technology and Cultural Form. First Indian Reprint. London: Routledge 2004. 28“This book is a classic because it inaugurated ways of thinking about a new technology - television - as part of everyday material culture which are even more pertinent to us now as we enter the digital age.” (Brunsdon, Charlotte. ‘Opening Sentences’ ibid) 29 “The founding text of television studies. A true classic; always worth consulting for its style, scope, and insights.” (Gripsrud, Jostein. ‘Opening Sentences” ibid) 30“ടെലിവിഷന്റെ മാത്രമല്ല, സമകാലമാധ്യമങ്ങളുടെതന്നെ മാര്‍ക്സിയന്‍ പഠനങ്ങളുടെ മാനിഫെസ്റ്റോയാണ്‌ റെയ്മണ്ട്‌ വില്യംസിന്റെ ഈ ഗ്രന്ഥം... മാധ്യമപഠനരംഗത്തെ... കമ്യൂണിസ്റ്റ്‌ 23 മാനിഫെസ്റ്റോയാണ്‌ (ഈ) കൃതി... നവമാര്‍ക്ലിയന്‍, ബ്രിട്ടീഷ്‌ സാംസ്കാരികപഠനസമീപനങ്ങളിലാണ്‌ വില്യംസിന്റെ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്‌... വില്യംസ്‌ നടത്തിയ നിരീക്ഷണങ്ങളില്‍പ്പലതും ഇന്നും പ്രസക്തമാണ്‌.” (ഷാജി ജേക്കബ്‌. “'മാധ്യമപഠനത്തിന്റെ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ”. മീദ്ധിയ. ഒക്ടോബര്‍ 2014 42-45) 31Herman, S. Edward and Chomsky, Noam. Manufacturing consent: The Political Economy of the Mass Media. London: Vintage 1994. 32*They who have put out the people’s eyes, reproach them of their blindness.” (Milton John. ‘Opening Sentences’ ibid vii) 33Tables 2 - 1 (P 40 - 41), 2- 3 (P 84), 3-1 (P 132 - 133), 3 - 2 (P 134 - 135), 3 - 3 (Herman, S. Edward and Chomsky, Noam. ibid 135 - 136) 34ജെഫ്രി, റോബിന്‍. ഇന്ത്യയില പത്രവിച്ലവം: മുതലാളിത്തം, രാഷ്ട്രീയം, ഭാരതീയ ഭാഷാ പത്രങ്ങള്‍, 1/977 - 99. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിഡ്റട്ട 2004. 35അനുബന്ധം1 282 364 History of American Maൃകകzineട എന്ന അദ്ദേഹത്തിന്റെ രചന 1939-ല്‍ ചരിത്രത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം നേടി (en.wikipedia.org/wiki/Frank_Luther_Mott) 37“Any reference of any time to the past is formed within a discourse of the present.” (Rajeevan, B. ‘Cultural Formation of Kerala’. Essays on the Cultural Formation of Kerala: Literature, Art, Architecture, Music, Theatre, and Cinema. Vol. IV, Part Il. Thiruvananthapuram: Kerala State Gazetteer 1999 1) History of the book, ആദികാലം മുതലുള്ള പാഠങ്ങളുടെ പ്രസാധനവും വിതരണവും, പ്രചാരണവും പഠിക്കുന്ന ജ്ഞാനശാഖ. en.wikipedia.org/wiki/History_of_the_book 24 39°The new historicist situates the literary text in the political situation of its own day, while the cultural materialist situates it within that of ours.” (Barry, Peter. Beginning Theory: An Introduction to Literary and Cultural Theory. Third Ed. New Delhi: Viva 2012 179) 25 അദ്ധ്യായം 1 സംസ്കാരം, പ്രത്യയശാസ്ത്രം മാതൃഭമിയെ സാംസ്കാരികമായി പഠിക്കുന്നതിന്റെ താത്വികവും പ്രായോഗികവുമായ മുഖവുരയാണ്‌ ഈ അദ്ധ്യായം. ഈ പ്രതിപാദനം രണ്ടു പടവുകളിലൂടെ മുന്നോട്ടുനീങ്ങും: 1. എന്താണ്‌ സാംസ്കാരികപഠനങ്ങള്‍ എന്ന അന്വേഷണം, 2. എന്താണ്‌ മാധ്യമപഠനങ്ങള്‍ എന്ന വിശദീകരണം. 1.1. സാംസ്കാരികപഠനങ്ങള്‍ക്ക്‌ ഒരാമുഖം ഇംഗ്ലീഷിലെ കള്‍ച്ചറല്‍ സ്റഡീസ്‌ എന്ന വാക്കിന്‌ സാംസ്കാരികപഠനങ്ങള്‍ എന്നാണ്‌ മലയാളത്തിലെ പൊതുപ്രയോഗം. സംസ്കാരപഠനം,' സാംസ്കാരികപഠനം? എന്നീ പാറഠാന്തരങ്ങളുമുണ്ട്‌. പക്ഷേ, അംഗീകൃതരൂപം സാംസ്കാരികപഠനങ്ങള്‍ എന്നതുതന്നെ. “സംസ്കാര'പഠനമല്ല “സാംസ്കാരിക്‌പഠനങ്ങള്‍. സാംസ്കാരികപഠനങ്ങള്‍ ഉരുത്തിരിയുംമുമ്പേയുണ്ട്‌, സംസ്കാരപഠനം: കലയെക്കുറിച്ചുള്ള പഠനം, സാഹിത്യസംബന്ധിയായ പഠനം, പാരമ്പര്യത്തെപ്പറ്റിയുള്ള പഠനം, ആചാരങ്ങളെക്കുറിച്ചുള്ള പഠനം, അനുഃഷ്ടാനങ്ങളെക്കുറിച്ചുള്ള പഠനം, ആഘോഷങ്ങളെക്കുറിച്ചുള്ള പഠനം എന്നിങ്ങനെയൊക്കെ. മലയാളത്തിലെ “സംസ്കാരപഠനങ്ങള്‍' എന്ന പുസ്തകംതന്നെ ഏറ്റവും നല്ല ഉദാഹരണം. പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ വേദികളില്‍ അവതരിപ്പിച്ച വിദ്വത്പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ആ ബൃഹദ്ഗ്രന്ഥം.* അതിലെ ഉള്ളടക്കത്തിന്റെ വിഷയപരമായ വൈവിദ്ധ്യം അത്ഭുതകരമാണ്‌.” അതുമാത്രം മതി, സംസ്കാരപഠനമേഖലയുടെ വൈപുല്യം വെളിപ്പെടാന്‍. സംസ്കാരത്തെക്കുറിച്ചുള്ള ഏതു പഠനവും സംസ്കാരപഠനമാകും; അത്‌ ഏതു കാലത്തു നടക്കുന്നതാകട്ടെ, ഏതു രീതിയില്‍ നടക്കുന്നതുമാകട്ടെ. എന്നാല്‍, സാംസ്കാരികപഠനങ്ങള്‍ എന്ന പഠനപദ്ധതി പിന്‍തുടര്‍ന്ന്‌, 27 സാംസ്കാരികമായി നടത്തുന്ന പഠനമേ സാംസ്കാരികപഠനങ്ങളടെ പരിവൃത്തത്തില്‍ വരൂ.” കള്‍ച്ചറല്‍ സ്റ്രഡീസ്‌ എന്ന സമസ്തപദത്തില്‍ ഘടകപദങ്ങള്‍ രണ്ടാണ്‌ - 'കള്‍ച്ചറ്‌ലും 'സ്റഡീ'സും. “കള്‍ച്ചറല്‍” എന്ന വിശേഷണത്തിനുംഃര്‍ “സ്റ്റഡീസ്‌” എന്ന വിശേഷ്യത്തിനും സവിശേഷ വിവക്ഷകളണ്ട്‌. സംസ്കാരത്തെക്കുറിച്ച്‌ പല കാലത്ത്‌, പല അനുഭവമണ്ഡലങ്ങളില്‍, പല പഠനപ്രതലങ്ങളില്‍ പിറന്നുവീണ വിശദീകരണങ്ങളുടെ പ്രശ്ൂവത്കരണത്തിന്റെ സന്തതിയായാണ്‌, സാംസ്കാരികപഠനങ്ങള്‍ സ്വയം കാണുന്നത്‌. സാംസ്കാരികപഠനങ്ങള്‍ വേറിട്ടൊരു പഠനപദ്ധതിതന്നെയാണ്‌. എല്ലാ പഠനങ്ങളുടെയും വിച്ഛേദനം കുറിച്ചുകൊണ്ട്‌ നിലവില്‍ വന്നതായി സ്വയം വിലയിരുത്തുന്ന പഠനസമ്പ്രദായം. അതുകൊണ്ടുതന്നെ, സംസ്കാരപഠനങ്ങള്‍ സാംസ്കാരികപഠനങ്ങളില്‍ ഉള്‍ക്കൊള്ളകപോലുമില്ല. സംസ്കാര- പഠനങ്ങള്‍ക്കാകട്ടെ, തീര്‍ച്ചയായും, ചില സാംസ്കാരികപഠനങ്ങളെ സ്വന്തം പരിധിയിലുള്‍ക്കൊള്ളാന്‍ കഴിയും. പക്ഷേ, എല്ലാ സാംസ്കാരിക- പഠനങ്ങളെയും ഒരിക്കലും അതിന്നു കൂടെക്കൂട്ടാനാകില്ലതന്നെ. ചുരുക്കത്തില്‍, Study of Culture wg Cultural Studieട എന്ന വിവക്ഷതന്നെയാണ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ എന്ന്‌ ഇംഗ്ലീഷിലും സാംസ്കാരികപഠനങ്ങള്‍ എന്നു മലയാളത്തിലുമുള്ള ആ പദചേരുവ പേറുന്നത്‌. ലളിതമായ ഒരു നിര്‍വചനനിര്‍മ്മിതിയിലേയ്ക്കു പോയാല്‍, “സാംസ്കാരികമായി പഠിക്കുക എന്നതാണ്‌ സാംസ്കാരികപഠനങ്ങള്‍ എന്ന പ്രയോഗത്തിന്റെ മര്‍മ്മം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആറാം ദശകത്തിലാണ്‌ സാംസ്കാരിക- പഠനങ്ങളുടെ ഉത്ഭവം. റിച്ചാര്‍ഡ്‌ ഹോഗാര്‍ട്ടിന്റെ സാകഷരതയുട ഉപയോഗം (1957),'* റെയ്മണ്‍ഡ്‌ വില്യംസിന്റെ സംസ്ക്കരവ്യം സമൂഹവൃം (1958) എന്നീ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തോടെ അതു സാന്നീദ്ധ്യമറിയിച്ചു. - 1968-ല്‍ സ്ഥാപിച്ച ബ്രിട്ടനിലെ ബര്‍മിംഗ്ഹാം സെന്റര്‍ ഫോര്‍ കണ്ടംപററി 28 സ്റ്റഡീസില്‍ (സി.സി.സി.എസ്‌.) ഇടം കിട്ടിയതോടെ അതിന്‌ അക്കാദമികമായ അംഗീകാരവും കൈവന്നു.'* സ്റ്റവര്‍ട്ട ഹാള്‍, ഇ. പി. തോംസണ്‍ തുടങ്ങിയ ചിന്തകരുടെ സംഭാവനകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ സാംസ്കാരികപഠനങ്ങള്‍ക്ക്‌ മാനങ്ങളേറി.'* ഈ പുരാവൃത്തം മുന്‍നിര്‍ത്തി, ബ്രിട്ടനില്‍ 1960-കളിലാണ്‌ സാംസ്കാരികപഠനങ്ങള്‍ തുടങ്ങിയതെന്നു പറയാം. പക്ഷേ, സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമുള്ള പ്രസ്താവമാകും അത്‌. കൃത്യമായിപ്പറഞ്ഞാല്‍, ഫ്രാങ്കഫര്‍ട്ട്‌ സ്‌കൂള്‍ എന്ന ചിന്താകേന്ദ്രം യാഥാര്‍ത്ഥ്യമായതോടെ - ഫ്രാങ്കഫര്‍ട്ടിലെ ഇന്‍സ്ററിറ്റട്ട ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായി മാക്സ്‌ ഹൊര്‍ഖീമര്‍ എത്തിയതു മുതലേ - അനൌപചാരികമായി സമാരംഭിക്കുന്നുണ്ട്‌ സാംസ്കാരികപഠനങ്ങള്‍.'* തിയഡോര്‍ അഡോണോ, ഹെര്‍ബര്‍ട്‌ മാര്‍ക്യൂസ്‌, വാള്‍ടര്‍ ബന്‍യാമിന്‍ എന്നിവര്‍ പിറക്കാനിരിക്കുന്ന സാംസ്കാരികപഠനങ്ങള്‍ക്ക്‌ ഇവിടെനിന്ന്‌ മന്‍കൂര്‍സംഭാവനകള്‍ നല്‍കി. '$ സൂക്ഷ്മാര്‍ത്ഥത്തില്‍ സമകാല സംസ്കാരത്തെക്കുറിച്ചുള്ള അന്വേഷണംതന്നെയായിരുന്നു ഫ്രാങ്ക്ഫര്‍ട്‌ സ്കൂളിന്റെ ദൌത്യം. മാര്‍ക്സിസത്തിന്റെ (അതുവരെ ചരിത്രത്തിനു പരിചയമുള്ള) പ്രയോഗവിധങ്ങളെ മറികടക്കുന്ന സൈദ്ധാന്തിക- പ്രയോഗമായിരുനുു ഈ നിരയിലെ ധിഷണാശാലികള്‍ക്ക്‌ പഠനവും പഠിപ്പിക്കലും. ഹൊര്‍ഖിമറും അഡോണോയും ചേര്‍ന്നെഴുതിയ ജ്ഞാനോദയത്തിാ൯ രവര്ുദ്ധ്യം 1944-ല്‍ പുറത്തുവന്നു. '7 സാംസ്കാരികപഠനങ്ങള്‍ക്ക്‌ ഫ്രാങ്ക്ഫര്‍ട്ട്‌ സ്കൂളില്‍നിന്നുണ്ടായ ഏറ്റവും വലിയ സംഭാവനയുമായി അത്‌. “വാസ്തവത്തില്‍ ഫ്രാങ്ക്ഫര്‍ട്‌ ചിന്തകര്‍ സംസ്കാരവിചാരമേഖലയ്ക്കു നല്‍കിയ വലിയ സംഭാവന... സംസ്കാരവ്യവസായത്തെക്കുറിച്ചുള്ള... വിശദീകരണങ്ങളാണ്‌.”'8 ഇതിനുപിന്നാലേയാണ്‌, ബര്‍മിങ്ഹാം സ്‌കൂളിന്റെ രംഗപ്രവേശം. ഹൊഗ്ഗാര്‍ട്ടിന്റെ സാക്ഷരതയുമട ഉപയ്യോഗങ്ങളില്‍, ബ്രിട്ടീഷ്‌ തൊഴിലാളി 29 വര്‍ഗ്ഗത്തിന്റെ ബഹുജനസംസ്കാരമായിരുന്നു പ്രതിപാദ്യം. മേധാവിത്വ - സംസ്കാരത്തിനിടെ മിക്കപ്പോഴും ഞെരുങ്ങിപ്പോകുന്ന ചെറു- സംസ്കാരങ്ങളാണ്‌ ഹൊഗ്ലഗാര്‍ട്ടിനെ ചിന്തിപ്പിച്ചത്‌. സാമൂഹികശാസ്ത്രത്തെ സാഹിത്യവിമര്‍ശവുമായി കൂട്ടിയിണക്കിയ ഈ രചന, പിന്നീട്‌ സാംസ്കാരികപഠനങ്ങളുടെ മാതൃകാഗ്രന്ഥമായി. ഇതിനും പിന്നാലേയാണ്‌, വില്യംസിന്റെ സംസ്കാരവും സമൂഹവും വന്നത്‌; 1780 മുതല്‍ 1950 വരെയുള്ള സംസ്കാരത്തെക്കുറിച്ചുള്ള സങ്കല്ലനങ്ങളുടെ ആലേഖനവുമായി. 9 സംസ്കാരത്തെ, 'ചലിപ്പിക്കുന്ന'താക്കി മാറ്റി വില്യംസ്‌.?? 1960-ല്‍ സ്മ Blagg lox തുടങ്ങി. സ്ഥാപകപത്രാധിപര്‍ ഹാള്‍ തന്നെ. മുതലാളിത്തത്തെയും ഉപക്ഷോക്തസംസ്കാരത്തെയും ജനപ്രിയ-സംസ്കാരത്തെയും കുറിച്ചുള്ള ചിന്തകള്‍ വായനക്കാരിലെത്തിച്ച്‌ സാംസ്കാരികപഠനങ്ങളുടെ മുഖപത്രമായിമാറി NY DAIL Hay?" ചരുക്കമിതാണ്‌: 1. 1964-ല്‍ സി.സി.സി.എസ്‌. തുടങ്ങുംമുമ്പേ സാംസ്കാരികപഠനങ്ങള്‍ക്ക്‌ ചരിത്രമുണ്ട്‌; 2. ആ ചരിത്രത്തില്‍ ഫ്രാങ്കഫര്‍ട്ട സ്‌കൂളും ഹൊഗ്ഗാര്‍ട്ടും വില്യംസും സൂ ലക്ഗ്‌ റിവ്യുവുമുണ്ട്‌. എന്നാല്‍, സി.സി.സി.എസ്‌. തുടങ്ങിയതോടെയാണ്‌ സാംസ്കാരിക- പഠനങ്ങള്‍ തക്കാദമിക്‌ പഠനശാഖയായി മാറിയത്‌ എന്നതു നിസ്തര്‍ക്കമാണ്‌. സി.സി.സി.എസ്സിന്റെ സ്ഥാപകനും നാമകര്‍ത്താവും ഹൊഗ്ഗാര്‍ട്ടായിരുന്നു. സഹായിയും പില്ക്കാലനായകനുമായത്‌ ഹാളും. അക്കാദമികചരിത്രത്തിന്‌ സി.സി.സി.എസ്‌. നല്‍കിയ വലിയ സംഭാവന അന്തര്‍വിഷയീപഠനങ്ങള്‍ക്കു തുടക്കമിട്ടതാണ്‌. അതോടെ, സാമ്പ്രദായിക അക്കാദമിക വിദ്യാഭ്യാസത്തിന്റെ അനുശീലനപദ്ധതികള്‍ അതിഗമിക്കപ്പെട്ടു. ഓരോ പഠനശാഖയുടെയും അതിരുകള്‍ 30 ഇതരജ്ഞാനശാഖകളുടെ അറിവുകളുടെ പ്രയോഗത്തില്‍ അസംഗതമായി. ഇംഗ്ലീഷ്‌ പഠനത്തെ സി.സി.സി.എസ്‌. മാറ്റിമറിച്ചു. ഭാഷ പഠിപ്പിക്കാനായി സാഹിത്യം പഠിപ്പിക്കുന്നതിലെ ഉന്നതസംസ്കാരവിവക്ഷകളെ പ്രശ്നവത്കരിചുകൊണ്ട്‌ സാംസ്കാരികപഠനങ്ങള്‍ മുന്നോട്ടു വന്നപ്പോഴുണ്ടായ ഏറ്റവും വലിയ അക്കാദമിക വ്യതിയാനം അതുകൂടിയായിരുന്നു.22 അറുപതുകളുടെ രണ്ടാം പകുതിയില്‍ അല്‍ത്തൂസറിന്റെ രംഗപ്രവേശവും നടന്നു. 1965-ല്‍ മാര്‍ക്കിന്മവേണ്ടു്‌], BAW വ്ഥയിക്കന്വോള്‍ എന്നീ രചനകള്‍ പുറത്തിറങ്ങി. മാര്‍ക്സിനെയും അദ്ദേഹത്തിന്റെ രചനകളെയും മനസ്സിലാക്കുന്നതില്‍ ബുദ്ധിജീവികളും അദ്ധ്യാപകരും എന്തുകൊണ്ടു പരാജയപ്പെടുന്നുവെന്ന ചോദ്യം ചോദിച്ചുകൊണ്ട്‌ മൂലധനത്തിന്റെ പുതിയ വായന മറ്റൊരു ചിന്തകനായ ബാലിബറുമൊത്ത്‌ അല്‍ത്തൂസര്‍ നിര്‍വഹിച്ചപ്പോള്‍, മാനവരാശി വായനയുടെ പുതിയൊരു രീതിമാര്‍ഗ്ഗം കണ്ടെത്തി. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്രഭത്തക്കുറിച്ചുള്ള കറിച്ചുകള്‍ 1971-ല്‍ പുറത്തുവന്നപ്പോള്‍, സാംസ്കാരികവിശകലനങ്ങള്‍ക്ക്‌ ഒരു പുതിയമാനംകൂടി കൈവന്നു.23 1947-ല്‍ ഇറ്റലിയില്‍ പുറത്തുവന്ന ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകള്‍ 1957-ല്‍ സംക്ഷിപ്തമായി ഇംഗ്ലീഷില്‍ വന്നു. കൂടുതല്‍ വലിയ പതിപ്പ്‌ 1971- ലും. അതോടെ, സി.സി.സി.എസ്സിന്റെ ചിന്തകനായും സാംസ്കാരിക- പഠനങ്ങളുടെ ആചാര്യനായും ഗ്രാംഷി മാറി.25 മേല്ക്കോയ്മയെക്കുറിച്ചുള്ള ഗ്രാംഷീയുടെ സങ്കല്പനം സാംസ്കാരികപഠനങ്ങളുടെ “ചിന്തകള്‍ക്കു വ്യക്തത നല്‍കി”.26 എഴുപതുകളുടെ തുടക്കത്തില്‍ സി.സി.സി.എസ്സിലേയ്ക്കും സാംസ്കാരികപഠനങ്ങളിലേയ്ക്കും ഫെമിനിസ്റ്റ്‌ ചിന്തകരും എത്തി. സാംസ്കാരികപഠനങ്ങളുടെ ജ്ഞാസസ്ഥലികളിലേയ്ക്കു ലിംഗപദവികൂടി 31 കടന്നുവന്നു. 2002-ല്‍ സര്‍വ്വകലാശാല സി.സി.സി.എസ്‌. അടച്ചുപൂട്ടി. അപ്പോഴേയ്ക്കും സാംസ്കാരികപഠനങ്ങളെ ധൈഷണികലോകം ഏറ്റെടുത്തിരുന്നു.?7 എന്നാല്‍, സാംസ്കാരികപഠനങ്ങളടെ മുന്‍ഗാമിയായ സംസ്കാര- സിദ്ധാന്തത്തിന്‌ കൂടുതല്‍ പ്രാചീനതയുണ്ടെന്ന്‌ ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നുണ്ട്‌. “നമുക്കു പരിചിതമായവിധം സാംസ്കാരികപഠനങ്ങള്‍ ആകൃതിപ്പെടുന്നത്‌ 1965 മുതല്‍ 1980 വരെയുള്ള ഒരു അസാധാരണമായ ഒന്നരപ്പതിറ്റാണ്ടിലാണെന്നത്‌ ശരിതന്നെയെങ്കിലും, ചരിത്രപരമായ വസ്തുനിഷ്ഠുതയോടെ കൃത്യമായിപ്പറഞ്ഞാല്‍ പ്ലാറ്റോയുടെ ചിന്തയില്‍ മുതല്‍ കാലുന്നിനില്‍ക്കുകയാണ്‌ അതിന്റെ മുലരൂപമായ സംസ്കാരസിദ്ധാന്തം” എന്ന്‌ അദ്ദേഹം പറയുന്നു. സൂക്ഷ്മമായി നോക്കിയാല്‍, തത്വചിന്തയുടെ ആദികാലത്തേയ്ക്കു നീളുന്ന വേരുകളമുണ്ട്‌ സാംസ്കാരികപഠനങ്ങള്‍ക്ക്‌. 1. ഒരുവശത്ത്‌, വൈരുധ്യാത്മകചിന്തയുടെ സൂക്ഷ്മവും സയുക്തികവുമായ വളര്‍ച്ചയാണ്‌ ആ ജ്ഞാനശാഖ.?9 വൈരുധ്യാത്മകചിന്ത ആദ്യമായി ഉപയോഗിച്ചത്‌ മാര്‍ക്സോ ഹെഗല്‍ പോലുമോ അല്ല. അതിന്‌ പാര്‍മെനിഡസ്‌, സേനോ, സോക്രട്ടീസ്‌ എന്നീ പ്രാക്തനഗ്രീക്ക്‌ ചിന്തകരോളം പഴക്കം ദര്‍ശിക്കാം.” വൈരുദ്ധ്യചിന്തയിലെ “അറിയുക. എന്ന പ്രക്രിയയുടെ വൈരുദ്ധ്യാത്മകഗതിയിലും “വിഷയി'യും “വിഷയവും തമ്മിലുള്ള ബന്ധത്തിലുമാണ്‌ സാംസ്കാരിക- പഠനങ്ങളുടെ തായ്‌ വേരുള്ളത്‌.' വൈരുദ്ധ്യാത്മക നിലപാടിന്റെ തത്വശാസ്ത്രപരമായ വികാസംകൂടിയാണ്‌ സാംസ്കാരിക- പഠനങ്ങള്‍. 32 2. മറുവശത്ത്‌, കേവലവൈരുദ്ധ്യാത്മകയില്‍നിന്ന്‌ മുന്നോട്ടു പോയതിന്റെ രാഷ്ടീയമായ ചരിത്രംകൂടിയുണ്ട്‌ സാംസ്കാരിക- പഠനങ്ങള്‍ക്ക്‌. സാംസ്കാരികപഠനങ്ങളുടെ തത്വശാസ്ത്രചരിത്രത്തിലെ സ്ഥാനം വേറിട്ടുതന്നെ കാണണം. പ്രാചീനതയില്‍ വേരുകളണ്ടെങ്കിലും ചിന്താപരമായ ഒരു വിച്ഛേദത്തിന്റെ കരുത്തോടെയാണ്‌ സാംസ്കാരിക- പഠനങ്ങള്‍ എന്ന ജ്ഞാനശാഖ ഉരുവംകൊണ്ടത്‌ എന്നതു വസ്തുതയാണ്‌. അതുകൊണ്ടുതന്നെ ഏതൊരു ചിന്താപദ്ധതിയെയുംപോലെ പ്രത്യക്ഷങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട ഒരു നാള്‍വഴിയില്‍ നിഷ്ടമല്ല സാംസ്കാരിക- പഠനങ്ങളുടെ ആമുഖം. “വായന” എന്ന സങ്കല്പത്തിന്‌ ഹാള്‍ നല്‍കിയ സംഭാവനയാണ്‌ ഒരു ഘട്ടത്തില്‍ സാംസ്കാരികപഠനങ്ങളെ വന്‍തോതില്‍ മാറ്റിമറിച്ചത്‌.3- “അര്‍ത്ഥത്തെ ഒരു സാമൂഹികോല്ലാദനമായും ഒരു പ്രയോഗമായും ഹാള്‍ വ്യാഖ്യാനിച്ചത്‌ സാംസ്കാരികപഠനങ്ങളുടെ കാഴ്ചപ്പാടിന്റെ കേന്ദ്രമായി മാറി. “വായന'യെക്കുറിച്ച്‌ ഹാള്‍ അവതരിപ്പിച്ച സമീപനം ഗ്രന്ഥവായനയ്ക്കു മാത്രമല്ല, ലോകത്തെയാകെ മനസ്സിലാക്കുന്നതിനു തന്നെയുള്ള കരുവായി. അത്‌, സാംസ്കാരികപഠനങ്ങളടെ സമീപനത്തിലേയ്ക്ക്‌ ഉള്‍ച്ചേര്‍ന്നു.33 സാംസ്കാരികപഠനങ്ങളുടെ കേന്ദ്രസമീപനത്തെ വില്യംസ്‌ “സാംസ്കാരികഭനതികവാദം” എന്നാണ്‌ വിളിച്ചത്‌. അത്‌, അങ്ങനെതന്നെ തുടരുകയുമാണ്‌. വില്യംസിന്‌ “ചരിത്രപരമായ ഭൌതികവാദത്തിന്റെ സംസ്കാരത്തിലെ പ്രയോഗമായിരുന്നു സാംസ്കാരികഭരതികവാദം.34 ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍, വിശേഷിച്ചും അവസാനദശകത്തില്‍, ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ അക്കാദമികപഠനമേഖലകളിലൊന്നായി സാംസ്കാരികപഠനങ്ങള്‍ 33 ഉയര്‍ന്നുവന്നു. ഇന്ന്‌ അത്‌ “ഒരു സവിശേഷസമീപനം” എന്നതിനേക്കാള്‍ സ്വയം “ഒരു പഠനമേഖല”യായി “മാറിക്കഴിഞ്ഞിരിക്കുന്നു” എന്നു കരുതുന്നവര്‍ ഏറെയുണ്ട്‌. എന്നാല്‍, ഒരു പഠനത്തുറയുടെ അടവല്ല, പഠനത്തുറയല്ലാത്തതിന്റെ അതിരുകളില്ലായ്മയാണ്‌ അതിന്റെ കരുത്തെന്നു വിശ്വസിക്കുന്നവരുമുണ്ട്‌.37 എന്തിനേയും സാംസ്കാരികമായി മനസ്സിലാക്കാം; ആ മനസ്സിലാക്കലാണ്‌ സാംസ്കാരികപഠനങ്ങള്‍. ഏതിനെയും സാംസ്കാരികമായി വിശദീകരിക്കാം: ആ വിശദീകരണമാണ്‌ സാംസ്കാരികപഠനങ്ങള്‍. ഏതിന്റെയും സാംസ്കാരികമായ വേരുകള്‍ തിരഞ്ഞപോകാം; ആ തിരയലാണ്‌ സാംസ്കാരികപഠനങ്ങള്‍. ഏതിനെയും സാംസ്കാരികമായി അപനിര്‍മ്മിതിയും ചെയ്യാം; ആ അപനിര്‍മ്മിതി തന്നെയാണ്‌ സാംസ്കാരികപഠനങ്ങള്‍.3 പോരാ, സാംസ്കാരികമായേ എന്തിനേയും ഏതിനേയും സാംസ്കാരികപഠനങ്ങള്‍ സമീപിക്കൂ. അറിയുന്നതും കാണുന്നതും അനുഭവിക്കുന്നതും ആയ എല്ലാം സാംസ്കാരിീക- പഠനങ്ങള്‍ക്ക്‌ സാംസ്കാരികമായ തീര്‍പ്പകളാണ്‌. അല്ലെങ്കില്‍, സാംസ്കാരികമായ നിര്‍മിതികളേ ഉള്ളു, അതുമല്ലെങ്കില്‍, സാംസ്കാരികമായ കൃതികളോ പാഠങ്ങളോ അല്ലാത്ത ഒന്നും നിലവിലില്ല.?* മനുഷ്യന്‍ കാണുന്നത്‌ '“ഉള്ള'തിനെയല്ല; ‘അര്‍ത്ഥ്‌ത്തെയാണ്‌. ആ അര്‍ത്ഥമാകട്ടെ മനുഷ്യന്റെതന്നെ “നിര്‍മ്മിതി'യുമാണ്‌. ആ സമീപനമാണ്‌ സാംസ്കാരികപഠനങ്ങള്‍. ഇതിനെ മറ്റൊരു തരത്തിലും പറയാം: എന്തിനെയെങ്കിലും സാംസ്കാരികമായി വിശദീകരിക്കുക എന്നാല്‍, അത്‌ എങ്ങനെയാണ്‌ നിര്‍മിതമായത്‌ എന്ന്‌ വിശദീകരിക്കലാണ്‌. എന്തിനെയെങ്കിലും അങ്ങനെ പഠിക്കുന്നതാണ്‌ സാംസ്കാരികപഠനങ്ങള്‍. അതുകൊണ്ട്‌, സംസ്കാരസമ്പന്നം എന്ന്‌ ആരില്‍നിന്നെങ്കിലും 34 പ്രമാണപത്രം നേടീയവ മാത്രമല്ല എന്തും സാംസ്കാരികപഠനങ്ങള്‍ക്കു വിഷയമാകാം. 1.1.1. സംസ്കാരം: അര്‍ത്ഥം, അര്‍ത്ഥാന്തരങ്ങള്‍ സംസ്കാരം എന്ന വാക്കിന്‌ സാംസ്കാരികപഠനങ്ങള്‍ നല്‍കിയ അര്‍ത്ഥവികാസം വളരെ വലുതാണ്‌. ആ അര്‍ത്ഥപരിണാമചരിത്രം സാംസ്കാരികപഠനങ്ങളിലെ മാത്രമല്ല സാമൂഹികശാസ്ത്രത്തിലെയാകെ സവിശേഷാദ്ധ്യായവുമാണ്‌. “ഒരു നിശ്ചിതവിഭാഗം ജനങ്ങള്‍ പിന്‍തുടരുന്ന കല, വിശ്വാസം, ഭാഷ, സ്ഥാപനങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവ”യാണ്‌ സംസ്കാരം എന്നു വ്യവഹാരഭാഷ പറയും.” എന്നാല്‍, എന്നും ആ അര്‍ത്ഥമായിരുന്നില്ല ആ വാക്കിന്‌. ഏതു വാക്കിനും അര്‍ത്ഥമാറ്റത്തിന്റെ പഴമ കാണും. അര്‍ത്ഥം മാറാത്ത വാക്കുകള്‍ ഉണ്ടാകില്ലതന്നെ. പക്ഷേ, അതല്ല, സംസ്കാരത്തിന്റെ കഥ. ഒന്നോ രണ്ടോ അര്‍ത്ഥമാറ്റങ്ങളിലൂടെ കടന്നുവന്ന വാക്കേയല്ലത്‌. നേരിയ അര്‍ത്ഥാന്തരങ്ങളിലൂടെയുമായിരുന്നില്ല ആ യാത്ര. സംസ്കാരം എന്ന വാക്കിന്റെ വിചിത്രഗതിയും വിശേഷവിധിയും വില്യംസ്‌ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.*' കള്‍ച്ചര്‍ എന്ന ഇംഗ്ലീഷ്‌ വാക്കിന്‌ ഒരു കാലത്ത്‌ സംസ്കാരം എന്ന്‌ അര്‍ത്ഥമില്ലായിരുന്നു.” വിളക്ൃഷിയെന്നോ കന്നുകാലിക്ൃഷിയെന്നോ മാത്രമേ ആ പദംകൊണ്ടു വിവക്ഷിച്ചിരുന്നുള്ളു, “പതിനെട്ടാം നൂറ്റാണ്ടോടുകൂടി” കള്‍ച്ചറിന്റെ അര്‍ത്ഥത്തിലൊരു മഹാവികാസമുണ്ടായി. “മാനവരാശിയുടെ ആത്മീയവും ധാര്‍മ്മികവുമായ പുരോഗതി”യുമായി ആ വാക്കു “ബന്ധിത”മായി. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി യൂറോപ്പില്‍, ഉപരിവര്‍ഗ്ഗങ്ങളടെ ശീലങ്ങള്‍, ആചാരങ്ങള്‍, അഭിരുചികള്‍ എന്നീ അര്‍ത്ഥങ്ങളും കള്‍ച്ചറിനുണ്ടായി.% 35 കള്‍ച്ചര്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഇന്ത്യയും കേരളവും ഇന്നും അവിടെത്തന്നെയാണ്‌. കള്‍ച്ചറിന്റെ സംസ്കാരം എന്ന സംസ്‌കൃത- മലയാള പരിഭാഷയും പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ സങ്കല്പത്തില്‍ നിഷ്ടാദിപ്പിച്ചതാണ്‌.* കേരളത്തില്‍, പണ്ഡിതര്‍ക്കിടയില്‍- പ്പോലം ആ ധാരണ പ്രബലം.* നമ്മുടെ പൊതുബോധത്തിലും സംസ്കാരത്തിന്റെ അര്‍ത്ഥം മേല്ലറഞ്ഞതുതന്നെ. അതാണ്‌, “സംസ്കാരമില്ലാത്തവള്‍/വന്‍” എന്ന മലയാളശൈലിക്കുപിന്നിലും. പക്ഷേ, തീര്‍ത്തും വ്യതിരിക്തവും നിയതവും ശാസ്ത്രീയവുമായ മറ്റൊരര്‍ത്ഥമാണ്‌ വിദ്വദുണ്ഡലത്തില്‍ ഇന്നു സംസ്കാരത്തിനുള്ളത്‌. “എന്തും സംസ്കാരത്തിന്റെ ഭാഗമാവും - ഭക്ഷണം, ഭാഷ, വീട്‌, വസ്ത്രധാരണം”. സംസ്കാരം എന്ന പരികല്പന ഇത്തരത്തിലുള്ള ഒരു ധാരണയിലേയ്ക്കു വളര്‍ന്നതിനു പിന്നില്‍ സാംസ്കാരികപഠനങ്ങളുടെ സാന്നിദ്ധ്യമാണുള്ളത്‌. സാംസ്കാരികസിദ്ധാന്തങ്ങളുടെ വികാസംതന്നെ കുലീനാശയങ്ങളെ നിരാകരിച്ചുകൊണ്ടാണ്‌. “മധ്യവര്‍ഗ്ഗത്തിന്റെ വിമൃഷ്ടി*യായാണ്‌ സംസ്കാരം എന്ന സങ്കല്പം വളര്‍ന്നുവരുന്നത്‌, “അനുബന്ധമായല്ല” എന്ന്‌ ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നുണ്ട്‌.*” പൊതുചിന്തകളില്‍, സംസ്കാരം മുതലാളിത്തത്തിന്റെ മൂല്യങ്ങള്‍ക്കുള്ള വാക്കാകാം; പക്ഷേ, സംസ്കാരചിന്തകളിലത്‌, “മുതലാളിത്തത്തിന്റെ വിപരീതമാ”ണ്‌ 48, “സംസ്കാരം സാധാരണമാണ്‌” എന്ന വില്യംസിന്റെ വാക്കുകള്‍ ഏറെ പ്രസിദ്ധം. “അവിശിഷ്ടമായതാണ്‌ സംസ്കാരം” എന്നും ആ നിര്‍വ്വചനത്തെ മലയാളത്തിലാക്കാം.* വിശിഷ്ടമായതാണ്‌ സംസ്കാരം എന്ന സകങ്കല്ലത്തിനെതിരായ സാംസ്കാരികപഠനങ്ങളുടെ പ്രഖ്യാപനമായി അതുമാറി. ആ കാഴ്ചപ്പാടിലാണ്‌, സംസ്കാരം സ്വാഭാവികമല്ലെന്ന സാംസ്കാരികപഠനങ്ങളുടെ പഠിപ്പിക്കല്‍. ആ ആശയപരിസരത്തിലാണ്‌, 36 സംസ്കാരമെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നതും വിവരിക്കപ്പെടുന്നതുമല്ല സംസ്കാരമെന്നും യഥാര്‍ത്ഥസംസ്കാരമെന്നത്‌ എല്ലാ സാധാരണ സാമൂഹികവ്യവഹാരങ്ങളുമാണെന്നും സാംസ്കാരിക പഠനങ്ങള്‍ക്കു വിശദീകരിക്കാനാവുന്നത്‌. ആ സങ്കല്പനത്തിന്റെ തത്വശാസ്ത്രപരവുംഃ? സനന്ദര്യശാസ്ത്രപരവും*' സാമൂഹികവും? സാമ്പത്തികവും രാഷ്ട്രീയവുമായ വികാസങ്ങളാണ്‌ പില്ക്കാലത്ത്‌ സാംസ്കാരികപഠനങ്ങള്‍ കണ്ടെടുത്ത മാനങ്ങള്‍ മുഴുവനും. 1.1.2. പ്രത്യയശാസ്ത്രം: നിതൃപരിണാമിയായ പരികല്പന ഇംഗ്ലീഷിലെ “ഐഡിയോളജി” എന്ന വാക്കിന്റെ പരിഭാഷയായാണ്‌, പ്രത്യയശാസ്ത്രമെന്ന സംസ്കൃത-മലയാളം പ്രയോഗം കേരളം കണ്ടെടുത്തത്‌. സാംസ്കാരികപഠനങ്ങളില്‍ വന്‍സ്വാധീനം ചെലുത്തുന്നു പ്രത്യയശാസ്ത്രമെന്ന സംവര്‍ഗ്ഗം. ഘടനാവാദാനന്തരചിന്തകരുടെ പുതിയ പരികല്ലനകളുടെ പിന്നിലും പ്രത്യയശാസ്ത്രമെന്ന സകങ്കല്ലനത്തിന്റെ സ്വാധീനമുണ്ട്‌. സംസ്കാരംപോലെതന്നെ, മുന്‍കാലചിന്തകരില്‍നിന്ന്‌ സാംസ്കാരികപഠനങ്ങളടെ പ്രയോക്താക്കള്‍ കണ്ടെടുക്കുകയായിരുന്നു പ്രത്യയശാസ്ത്രം എന്ന വാക്കും. സ്വന്തം ചിന്തയിലൂടെയും പ്രയോഗത്തിലൂടെയും ആ പരീകല്ലനയ്ക്ക്‌ സാംസ്കാരികപഠനങ്ങള്‍ അര്‍ത്ഥവും അര്‍ത്ഥാന്തരങ്ങളം നല്‍കുകയും ചെയ്തു. ഐഡിയോളജി ചര്‍ച്ച ചെയ്യാന്‍ വേണ്ടിമാത്രം ഒരു ഗ്രന്ഥമെഴുതി ടെറി ഈഗിള്‍ടണ്‍: പ്രത്യയശാസ്ത്രം: ഭരാമുലം. ഐഡിയോളജി എന്ന, വിവിധ ചിന്തകര്‍ പലപാടു ചര്‍ച്ചചെയ്ത്‌ സമഗ്രവും അതേ സമയം സങ്കീര്‍ണ്ണവുമാക്കിയ; ഈ പരികല്ലനയെ പല മട്ടില്‍ പ്രതിപാദിക്കുന്നുണ്ട്‌ ഈഗിള്‍ടണ്‍: 1. സാമൂഹികജീവിതത്തിലെ അര്‍ത്ഥങ്ങള്‍, ചിഹങ്ങള്‍, മൂല്യങ്ങള്‍ എന്നിവയുടെ ഉല്ലാദനത്തിന്റെ പ്രക്രിയ 37 2. ഒരു സാമൂഹികസംഘത്തിന്റെയോ വര്‍ഗ്ഗത്തിന്റൈയോ ആശയങ്ങളുടെ ഗാത്രം 3. മേധാവിത്വമുള്ള രാഷ്ടീയശക്തിയെ നീതിമത്കരിക്കാന്‍ സഹായിക്കുന്ന ആശയങ്ങള്‍ 4, മേധാവിത്വമുള്ള രാഷ്ടീയാധികാരത്തെ നീതിമത്കരിക്കാന്‍ സഹായിക്കുന്ന വ്യാജാശയങ്ങള്‍ 5. ഘടനാപരമായി വളച്ചൊടിക്കപ്പെട്ടശയസംവേദനം 6. പ്രജകള്‍ക്ക്‌ ഒരു പദവി വാഗ്ദാനം ചെയ്യുന്നത്‌ 7. സാമൂഹികതാത്പര്യങ്ങളാല്‍ പ്രചോദിതമായ ചിന്താപദ്ധതി 8. സ്വത്വചിന്ത 9. സാമൂഹികമായി ആവശ്യമായ വ്യവഹാരത്തിന്റെയും അധികാരത്തിന്റെയും സംയോഗം 10. ബോധയുക്തരായ സാമൂഹികകര്‍ത്താക്കള്‍, അവരുടെ ലോകത്തെ അനുഭവിക്കുന്നതായ മാധ്യമം 11. പ്രവര്‍ത്തനോന്മുഖമായ വിശ്വാസസംഹിത 12. ഭാഷാപരവും പ്രാതിഭാസികവുമായ യാഥാര്‍ത്ഥൃത്തിന്റെ ചിന്താക്കുഴപ്പം 13. ചിഹ്നശാസ്ത്രപരമായ പരിസമാപ്തി 14. വ്യക്തികള്‍ അവരുടെ ബന്ധങ്ങള്‍ ഒരു സാമൂഹിക സംവിധാനത്തിലേയ്ക്ക്‌ ഉപേക്ഷിക്കുന്ന ഒരു അനിവാര്യമാധ്യമം 15. സാമൂഹികജീവിതം സ്വാഭാവികയാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന പ്രക്രിയ °° ഐഡിയോളജി എന്ന പരികല്പന കൈവരിച്ച വിശാലതയും മാനങ്ങളും വ്യക്തമാകാന്‍ ഈ പരാമര്‍ശങ്ങള്‍ ധാരാളമാണ്‌. താഭ്കോല്‍വാക്കുകളില്‍ വില്യംസ്‌ ഈ പദം ചര്‍ച്ചചെയ്യുന്നുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍, “1796-ല്‍ത്തന്നെ? ഐഡിയോളജി എന്ന 38 വാക്ക്‌ “ഇംഗ്ലീഷില്‍ വരുന്നുണ്ട്‌. ഫ്രഞ്ചിലെ “ഐഡിയോലോജിക്‌ എന്ന വാക്കിന്റെ പരിഭാഷ”യായി. ഫ്രഞ്ച്‌ വിപ്ലവകാലത്താണ്‌ ആ വാക്ക്‌ ആന്റോയ്‌ന്‍ ട്രേസി എന്ന ദാര്‍ശനികന്‍ സൃഷ്ടിക്കുന്നത്‌, ആശയശാസ്ത്രം എന്ന അര്‍ത്ഥത്തില്‍. ജനാധിപത്യവാദികളെ ആക്രമിക്കാനായി പിന്നീട്‌ “നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ഈ വാക്കിന്റെ അര്‍ത്ഥം മാറ്റി” പ്രയോഗിച്ചു. “ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത”യെയാണ്‌ നെപ്പോളിയന്‍ പ്രത്യയശാസ്ത്രമെന്നു പറഞ്ഞത്‌. ട്രേസിയെയും മറ്റും “പ്രത്യയശാസ്ത്രക്കാര്‍ എന്ന്‌ നെപ്പോളിയന്‍ കുറ്റപ്പെടുത്തി”. പ്രത്യയശാസ്ത്രത്തിന്റെ ഈ “പരിഹാസാര്‍ത്ഥം പത്തൊമ്പതാം നൂറ്റാണ്ടു മുഴുവന്‍ നിലനിന്നു” എന്നാണ്‌ വില്യംസ്‌ പറയുന്നത്‌. വിപ്ലവകാരികളെ കുറ്റപ്പെടുത്താന്‍ ഐഡിയോളജിസ്റ്റ്‌ എന്ന വാക്ക്‌ രാഷ്ട്ീയമണ്ഡലത്തില്‍ ഉപയോഗിച്ചു. ആ അര്‍ത്ഥം ഇന്നുമുണ്ട്‌. “പ്രത്യയശാസ്ത്രക്കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നു എന്നത്‌ ഇന്നും ഒരു ശകാരമായി ഉപയോഗിക്കപ്പെടുന്നു. “മാര്‍ക്സും ഏംഗല്‍സു”മാണ്‌ ഐഡിയോളജിക്ക്‌ “പുതിയ അര്‍ത്ഥം” പകരുന്നത്‌. “മേധാവിത്വമുള്ള ഭരതികബന്ധങ്ങളടെ ആശയപരമായ പ്രകടനമല്ലാതെ മറ്റൊന്നുമല്ല ഐഡിയോളജി” എന്ന്‌ അവര്‍ ജര്‍മ്മന്‍ ൭ഹൃര്ഥിഭയ്മോളജിയില്‍ വ്യക്തമാക്കി. “മേൽക്കോയ്മയുള്ള ഭരതികബന്ധങ്ങള്‍ ”തന്നെയാണ്‌, “ആശയങ്ങ”ളായി “ഉള്‍ക്കൊള്ളപ്പെടുന്നത്‌. “നിര്‍മ്മിതയാഥാര്‍ത്ഥ്യം യാഥാര്‍ത്ഥൃത്തിന്റെ തലതിരിഞ്ഞ പ്രതിനിധാനമാണ്‌” എന്നും അവര്‍ പറഞ്ഞു. ഇവിടെയാണ്‌ ഐഡിയോളജിയുടെ ഇന്നും പ്രസക്തമായ രാഷ്ടീയവ്യാഖ്യാനം പിറക്കുന്നത്‌. മാര്‍ക്സ്‌ ഈ സങ്കല്പനം ൭ഹഗലിലന്റ്‌ ദര്‍ശനത്തിന്‌ വിമര്‍ശത്ത്മന്ധാരു സംഭാവനയില്‍ വികസിപ്പിക്കുന്നുണ്ട്‌: 39 1. സമൂഹത്തെ ഭരിക്കുന്ന വര്‍ഗ്ഗം, അഥവാ ഉത്പാദനോപകരണങ്ങളുടെ ഉടമവര്‍ഗം, ആശയപരമായി സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. 2. സമൂഹത്തില്‍ പ്രബലമായ ആശയലോകം തലകീഴായ ബോധമാണ്‌ ഉല്ലാദിപ്പിക്കുന്നത്‌. 3. ചിന്തകര്‍ പൊതുവേ അധീശപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരിക്കും.°8 നെപ്പോളിയനാണ്‌ ചരിത്രത്തിലാദ്യമായി പ്രത്യയശാസ്ത്രത്തെ പരിഹസിച്ചത്‌. അതുകൊണ്ട്‌, പ്രത്യയശാസ്ത്രം തലതിരിഞ്ഞ അവബോധമാണെന്ന പുതിയ സങ്കല്പത്തിലൂടെ DIOL പ്രത്യയശാസ്ത്രത്തിന്റെ പരിഹാസാര്‍ത്ഥത്തിലേയ്ക്കു മടങ്ങിപ്പോയി എന്ന വിലയിരുത്തലുണ്ട്‌.°9* എന്നാല്‍, മാര്‍ക്സും ഏംഗല്‍സും നല്‍കിയ ഈ വ്യാഖ്യാനമാണ്‌ ഐഡിയോളജിയെ തത്വചിന്തകരുടെയും രാഷ്ടീയ- മനീഷികളുടെയും സാമൂഹികശാസ്ത്രപടുക്കളുടെയും ആകര്‍ഷണ- കേന്ദ്രമാക്കിയത്‌. പ്രത്യയശാസ്ത്രം മുന്ന്‌ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന്‌ വില്യംസ്‌ നിരീക്ഷിക്കുന്നു: 1. ഒരു പ്രത്യേക വര്‍ഗ്ഗത്തിന്റെയോ വിഭാഗത്തിന്റെയോ വിശ്വാസങ്ങളുടെ വ്യവസ്ഥ. 2. ശരിയായതോ ശാസ്ത്രീയമായതോ ആയ അറിവിനു വിരുദ്ധമായി, തെറ്റായ ബോധമോ കപടവിശ്വാസമോ ഉണ്ടാക്കുന്ന മിഥ്യാധാരണകളുടെ വ്യവസ്ഥ. 3. ഒരു സമൂഹത്തില്‍ നിലനില്ക്കുന്ന അര്‍ത്ഥോത്പാദനത്തിന്റെയും ആശയരൂപീകരണത്തിന്റെയും പൊതുസ്വ ഭാവം. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും നിഗമനങ്ങളെ ഗ്രാംഷീയും അല്‍ത്തൂസറുമാണ്‌ പിന്നീട്‌ വികസിപ്പിക്കുന്നത്‌. ക്ലാസിക്കല്‍ മാര്‍ക്സിയന്‍ 40 ചിന്തയില്‍ ജനങ്ങളുടെ വ്യാജാവബോധമാണ്‌ - യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തലതിരിഞ്ഞ ആശയമാണ്‌ - പ്രത്യയശാസ്ത്രം. ഗ്രാംഷിയന്‍ ചിന്തയില്‍ ഇത്‌ സാമാന്യബോധമാണ്‌. “തത്വചിന്തയുടെ നാട്ടാചാരരൂപമാണ്‌ സാമാന്യബോധം. അധീശവര്‍ഗ്ഗത്തിന്റെ ലോകാവബോധം പൊതുസമ്മതി കൈവരിക്കുമ്പോഴാണ്‌ സാമാന്യബോധമായി മാറുന്നത്‌.” പ്രത്യയശാസ്ത്രം ഒരു ഭരതികശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നാണ്‌ അല്‍ത്തൂുസറിന്റെ മുഖ്യനിഗമനം. “പ്രത്യയശാസ്ത്രോപകരണങ്ങള്‍” എന്ന സങ്കല്പവും അദ്ദേഹം സൃഷ്ടിച്ചു. ഭരണകൂടപ്രത്യയശാസ്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ്‌ ഭരണകൂടം പ്രത്യയശാസ്ത്രപരമായ മേധാവിത്വം ഉറപ്പിക്കുന്നത്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍, കുടുംബം, രാഷ്ടീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവയൊക്കെ പ്രത്യയശാസ്ത്രോപകരണങ്ങളാണ്‌. ഓരോ സ്ഥാപനവും വ്യത്യസ്തമായ രീതിയില്‍ പ്രത്യയശാസ്ത്രം വിതരണം ചെയ്യുന്നു. ഇത്‌ പ്രത്യയശാസ്ത്രാധീശത്വം ഉറപ്പാക്കുന്നു. പ്രത്യയശാസ്ത്രസ്ഥാപനങ്ങള്‍ ഭരതികയാഥാര്‍ത്ഥ്യമാണ്‌. അവയിലുടെ പ്രചരിക്കുന്ന മാധ്യമ ഉള്ളടക്കങ്ങള്‍പോലുള്ളവ നമ്മളെ “നീര്‍ണ്ണയിക്കുന്നു. നിശ്ചിതരീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായി പരിവര്‍ത്തിക്കപ്പടുമ്പോഴാണ്‌ ഒരാള്‍ “കര്‍ത്താവായി മാറുന്നത്‌. മുതലാളിത്തത്തിനകത്ത്‌ പ്രവര്‍ത്തിക്കേണ്ട വ്യക്തിയായി ഓരോരുത്തരും മാറേണ്ടത്‌ ഉത്പാദനവ്യവസ്ഥയ്ക്ക്‌ ആവശ്യമാണ്‌. വ്യവസ്ഥയ്ക്കൊത്ത്‌ വ്യക്തികളെ കര്‍ത്താക്കളാക്കി മാറ്റേണ്ടത്‌ പ്രത്യയശാസ്ത്രോപകരണങ്ങളുടെ ജോലിയാണ്‌. അത്‌ അവ ചെയ്തുകൊണ്ടിരിക്കും. പ്രത്യയശാസ്ത്രത്തിനകത്താണ്‌ നമ്മള്‍ ജനിച്ചു വീഴുന്നത്‌. ജനിച്ച പാടേ അതു നമ്മളെ കര്‍ത്താക്കളാക്കിത്തുടങ്ങുന്നു. മകളോ, മകനോ, ഭാര്യയോ, ഭര്‍ത്താവോ ഒക്കെയായി മാറ്റന്നു. 41 കര്‍ത്താവായി മാറുന്നത്‌ പ്രത്യയശാസ്ത്രോപകരണങ്ങള്‍ വഴിയാണ്‌. അത്‌ എപ്പോഴും നടന്നുകൊണ്ടിരിക്കും. പ്രത്യയശാസ്ത്രം എന്ന പരികല്പന മാര്‍ക്സില്‍ തുടങ്ങുന്നതോ മാര്‍ക്സില്‍ അവസാനിക്കുന്നതോ അല്ലെന്ന്‌ വില്യംസ്‌ പറയുന്നുണ്ട്‌. എല്ലാ മാര്‍ക്സിയന്‍ സംവാദങ്ങളിലും അതിന്‌ ഇടമുണ്ട്‌. എന്നാല്‍, പുതിയകാലത്ത്‌, എല്ലാ സാമൂഹികശാസ്ത്രംമാനവികവിഷയചര്‍ച്ചയിലും പ്രത്യയശാസ്ത്രത്തിനു സ്ഥാനമുണ്ട്‌. പുതിയ സാഹചര്യത്തില്‍, പ്രത്യയശാസ്ത്രത്തിന്റെ പ്രാധാന്യം കൂടിയിട്ടേയുള്ള, “സാംസ്കാരികപഠനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്ലനവിഭാഗമാ”ണ്‌ പ്രത്യയശാസ്ത്രമെന്ന്‌ വിലയിരുത്തുന്ന ഗ്രെയ്മി ടേണറെപ്പോലുള്ളവരെ അക്കാദമിക രംഗത്തുകാണാം.൦ വിവിധ ആശയപരിസരങ്ങളിലെ ഉപയോഗം മൂലം പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സങ്കല്ലനങ്ങളില്‍ അനുശീലനപദ്ധതികളടെയും നിലപാടുകളുടെയും കൂടിക്കുഴയല്‍ സംഭവിച്ചിട്ടുണ്ട. അതുകൊണ്ട്‌, സാമൂഹികശാസ്ത്രത്തില്‍ ഇന്നുപയോഗിക്കപ്പെടുന്ന സങ്കല്ലനങ്ങളില്‍ ഏറ്റവും ദുര്‍ഗ്രഹമായത്‌ എന്നാണ്‌ ഡേവിഡ്‌ മക്‌ ലെല്ലന്‍ പ്രത്യയശാസ്ത്രത്തെ വിശേഷിപ്പിക്കുന്നത്‌.൦2 എന്തായാലും, മാര്‍ക്സും ഏംഗല്‍സും നല്‍കിയ അര്‍ത്ഥപരിവര്‍ത്തനത്തിനുശേഷം, ഐഡിയോളജിക്ക്‌ അക്കാദമിക തലത്തില്‍ അര്‍ത്ഥശോഷണം വന്നിട്ടില്ല; ഗ്രാംഷിയുടെ “ഹെജിമണി” മുതല്‍ അല്‍ത്തൂസറിന്റെയും സിസെക്കിന്റെയും “ഐഡിയോളജി 'യടക്കം ഫൂക്കോയുടെ “പവര്‍ വരെ അതിന്റെ അര്‍ത്ഥവികാസങ്ങളേ ആകുന്നുള്ളൂ, പക്ഷേ, വ്യത്യസ്തമായ ന്നലുകളോടെയും പേരുകളോടെയും ഈ സംജ്ഞ ചര്‍ച്ചാകേന്ദ്രമാകുമ്പോഴും “മാര്‍ക്സമുതല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇടതുപക്ഷചിന്തകര്‍വരെ സമൂഹത്തെ ഭരിക്കുന്ന ആശയലോകം എന്ന പരികല്പന സൂചിപ്പിക്കാനാണ്‌ പ്രത്യയശാസ്ത്രം എന്ന വാക്കു പ്രയോഗിച്ചുവരുന്നത്‌'എന്ന വസ്തുത അവശേഷിക്കും." 42 “പ്രത്യയശാസ്ത്രം, സംസ്കാരം എന്ന സങ്കല്ലനവുമായി ഇടകലര്‍ന്നുവരു”മെന്ന്‌ ജോണ്‍ സ്റ്റോറി വിലയിരുത്തുന്നു. ബ്രീട്ടീഷ്‌ സാംസ്കാരികപഠിതാക്കളാണ്‌ പ്രത്യയശാസ്ത്രം എന്ന പരികല്നയെ കൂടുതല്‍ ഉപജീവിച്ചതെന്നും പറയാനുണ്ട്‌. “ബ്രിട്ടീഷ്‌ സാംസ്കാരികപഠനങ്ങളെ... പ്രത്യയശാസ്ത്രപഠനങ്ങള്‍ എന്നു വിശേഷിപ്പിക്കാ”മെന്നു വിലയിരുത്തിയിട്ടുപോലുമുണ്ട്‌ ജെയ്‌ംസ്‌ കാരേ. ഒരു വശത്ത്‌, ആ വിശേഷണം “തികച്ചും എളപ്പത്തിനുവേണ്ടി”*യാണെന്ന്‌ അദ്ദേഹം സമ്മതിക്കും. പക്ഷേ, ഒപ്പം തന്നെ, സാംസ്കാരീകപഠനങ്ങളുടെ ബ്രിട്ടീഷ്ധാരയ്ക്ക്‌ “ഒരുപക്ഷേ കൂടുതല്‍ കൃത്യമായ" വിശേഷണം “പ്രത്യയശാസ്ത്രപഠനങ്ങള്‍” എന്നാണെന്നും വാദിക്കും. “പ്രത്യയശാസ്ത്രം തന്നെയാണ്‌ സംസ്കാരം” എന്ന ഏറ്റവും ആധികാരികമായ ശബ്ദം ഈഗിള്‍ടണിന്റേതാണ്‌.൦7 1.2. മാധ്യമപഠനങ്ങള്‍ക്ക്‌ ഒരാമുഖം മാധ്യമപഠനങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന മേഖലയാണ്‌. മാധ്യമപ്രവര്‍ത്തനപഠനമായി പൊതുസമൂഹം മാധ്യമപഠനങ്ങളെ തെറ്റായി മനസ്സിലാക്കാറുണ്ട. ജേര്‍ണലിസം എന്ന്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്‌ നേരത്തേ പത്രപ്രവര്‍ത്തനം എന്നു വിളിക്കപ്പെട്ടിരുന്ന ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്ന മേഖലയാണ്‌. ആ വൃത്തി പഠിപ്പിക്കുന്ന മേഖലയാണ്‌ പത്രപ്രവര്‍ത്തനപഠനം അഥവാ മാധ്യമ- പ്രവര്‍ത്തനപഠനം. എന്നാല്‍, ബഹുജനമാധ്യമങ്ങളെക്കുറിച്ച്‌ അക്കാദമിക പഠനം നടക്കുന്ന മേഖലയാണ്‌ മാധ്യമപഠനങ്ങളുടേത്‌. ബഹുജന- മാധ്യമങ്ങളെന്നത്‌ നിയതമായ അര്‍ത്ഥമുള്ള പ്രയോഗമാണ്‌. പത്രവും റേഡിയോവും ടെലിവിഷനും മാത്രമല്ല മൊബൈല്‍ ഫോണ്‍ വരെ ഉള്‍ക്കൊള്ളുന്ന വിശാലമേഖലയാണത്‌. അവയെക്കുറിച്ചുള്ള വിമശനാത്മക- പഠനമാണ്‌ മാധ്യമപഠനങ്ങള്‍. സാംസ്കാരികപഠനങ്ങളുടെ പരിവ്വത്തിയില്‍ 43 വരുന്നതും ആ ജ്ഞാനശാഖയുടെ പഠിപ്പിക്കലുകൾ പിന്തുടരുന്നതുമാണ്‌ ഈ ശാഖയിലെ രാഷ്ട്രീയോന്മുഖധാര. മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാത്തിനെയും സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും വ്യാഖ്യാനിക്കുന്ന സാംസ്കാരീകപഠനങ്ങളുടെ കാഴ്ചപ്പാടിന്റെ മാധ്യമമേഖലയിലെ പ്രയോഗമാണ്‌ മാധ്യമപഠനങ്ങള്‍. പുതിയ കാലത്ത്‌ എന്നത്തെയുംകാള്‍ പ്രസക്തമാണ്‌ ആ പ്രയോഗം. കാരണം, “ഇക്കാലം മുമ്പൊരുകാലത്തും ലോകം കണ്ടിട്ടില്ലാത്തത്ര തീവ്രമായ മാധ്യമീകരണത്തിന്റേ”താണ്‌. അതിനെക്കുറിച്ചുള്ള ആശങ്ക മാധ്യമചിന്തകളെ ചുഴ്ന്നുനില്ക്കുന്നു.$ ഇപ്പോള്‍ മാധ്യമപഠനങ്ങള്‍ക്ക്‌ വലിയ രാഷ്ട്രീയ- സാംഗത്യമുണ്ട: “ആധുനികവും ആധുനികാനന്തരവുമായ സംസ്കാര- വ്യവസ്ഥകളില്‍ അധികാരത്തിന്റെ പ്രയോഗം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ്‌ ബഹുജനമാധ്യമങ്ങള്‍”.£9 ഇത്‌ പുതിയ കാലത്തെ സ്ഥിതി. എന്നാല്‍ ബഹുജനമാധ്യമങ്ങള്‍ രൂപംകൊണ്ടുവന്ന ഒരു ചെറിയ കാലഘട്ടത്തിലൊഴികേ എല്ലായ്പ്പോഴും ചിന്തകര്‍ അവയെ ആശങ്കയോടെ നോക്കിക്കണ്ടിട്ടുണ്ട്‌. മാധ്യമങ്ങളെ പഠിക്കുന്ന സമ്പ്രദായം അവ ശക്തമായതിനു സമാന്തരമായി ഉണ്ടാകുന്നുമുണ്ട്‌. ആദ്യഘട്ടത്തില്‍ മാധ്യമങ്ങളുടെ കടമയിലുന്നിയായിരുന്നു പഠനങ്ങള്‍ മുന്നോട്ടുപോയത്‌. പിന്നീടാണ്‌ മാധ്യമങ്ങളെ വിമര്‍ശിക്കുംവിധം മാധ്യമങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ മാറിമറിഞ്ഞത്‌. മാധ്യമപഠനങ്ങള്‍ എന്നത്‌ ബഹുജനമാധ്യമങ്ങളെ വിമര്‍ശിക്കുന്ന ഒരു ഇടതുപക്ഷചിന്താധാരയാണെന്ന്‌ പരക്കേ ധാരണയുണ്ട്‌. എന്നാല്‍, മാധ്യമപഠനങ്ങള്‍ എന്ന നിലയ്ക്ക്‌ അടയാളപ്പെടുത്താനാകില്ലെങ്കിലും മാധ്യമവിമര്‍ശത്തിന്‌ ഒരു ഇടതുപക്ഷേതരധാരയുമുണ്ട. ആ ധാര ഒറ്റനോട്ടത്തില്‍ ഇങ്ങനെയാണ്‌: 44 1. ഷിക്കാഗോ സ്‌കൂള്‍ എന്നറിയപ്പെടുന്ന ഷിക്കാഗോ സര്‍വ്വകലാശാലയിലെ സാമൂഹികശാസ്ത്രവിഭാഗം 1920-കളില്‍ മാധ്യമങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സാമൂഹികശാസ്ത്ര പഠനത്തിന്റെ ഭാഗമായിക്കണ്ടിരുന്നു. ഇവിടത്തെ സാമൂഹിക- ശാസ്ത്രപഠനങ്ങള്‍ മാധ്യമങ്ങളുടെ ധര്‍മ്മങ്ങളില്‍ ന്നി. ഇത്‌ ബഹുജനമാധ്യമങ്ങളെക്കുറിച്ചുള്ള സാമൂഹികശാസ്ത്ര പഠനങ്ങളുടെ ആരംഭമായി കണക്കാക്കപ്പെടുന്നു. 2. ഒന്നാം ലോകയുദ്ധകാലത്ത്‌ മാധ്യമങ്ങള്‍ എങ്ങനെ പെരുമാറി എന്നു നിരീക്ഷിച്ചിടത്താണ്‌ മാധ്യമങ്ങളെക്കുറിച്ചുമാത്രമായുള്ള പഠനങ്ങളടെ തുടക്കം എന്നു കരുതപ്പെടുന്നു. ഷിക്കാഗോ സ്കൂളിലെ ഹാരോള്‍ഡ്‌ ലാസ്‌ വെല്‍ മലകോകയുൃദ്ധത്തികല/ പ്രചാരണ്ണ സങ്കേതം എന്ന പുസ്തകമെഴുതി. യുദ്ധത്തില്‍ അമേരിക്ക പങ്കെടുക്കുന്നതിനി്‌ അനുകൂലമായി മാധ്യമങ്ങളെ ഉപയോഗിച്ച്‌ ജനവികാരം തിരിക്കാന്‍ വേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയുക്തമായ പൊതുജന സമ്പര്‍ക്ക- സമിതിയിലെ അംഗമായ എഡ്വേഡ്‌ ബെര്‍ണയ്സ്‌ പ്രചാരണ്ണം എന്ന പുസ്തകം എഴുതി. ഇതേ കമ്മിറ്റിയില്‍ അംഗമായിരുന്ന വാള്‍ട്ടര്‍ ലിപ്മാന്‍ മപാതുൃജന്ാഭിപ്രായം എന്ന ഒരു പുസ്തകവും. ബഹുജനമാധ്യമങ്ങള്‍ “പ്രചാരണം” നടത്തുന്നുണ്ട്‌ എന്ന ഈ പുസ്തകങ്ങളിലെ (പരോക്ഷമായ) നിരീക്ഷണം പിലല്‍്ക്കാല- മാധ്യമപഠനങ്ങള്‍ ഏറെ വിലമതിച്ച ഒന്നായി മാറി. 3. ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യുണിവേഴ്സിറ്റി 1920-കളില്‍ ബഹുജന ആശയവിനിമയം പാഠ്യവിഷയമാക്കി. ഇതും മാധ്യമങ്ങളെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങളുടെ ആരംഭങ്ങളില്‍ ഒന്നായിക്കരുതപ്പെടുന്നു. 45 4. അമേരിക്കന്‍ ഐക്യനാടുകളില്‍ 1937-ല്‍ രൂപംകൊണ്ട MODIS ഓഫ്‌ പ്രൊപ്പഗാന്‍ഡാ അനാലിസിസും ഈ ചരിത്രത്തിലുണ്ട്‌. മാധ്യമങ്ങള്‍ പ്രചാരവേല നടത്തുന്നു എന്ന്‌ ആദ്യമായി പറഞ്ഞത്‌ ഇവരാണ്‌. “പ്രചാരവേല വിമര്‍ശചിന്തയില്‍ നിന്നു ജനത്തെ അകറ്റുന്നു. അതിനാല്‍, മാധ്യമ ഉള്ളടക്കം മനസ്സിലാക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ടതു”ണ്ടെ്നും ഈ സംഘടന കരുതി. 7? 5. മാര്‍ഷല്‍ മക്‌ ലൂഹന്റെ മാധ്യമമത്ത മനസ്തില്ഥക്കല്‍ എന്ന ഗ്രന്ഥവും ഈ ധാരയില്‍ കാണേണ്ടതാണ്‌." “കനേഡിയന്‍ മീഡിയാ സ്കൂളില്‍ ഹാരോള്‍ഡ്‌ ഇന്നിസ്‌ തുടങ്ങിവച്ച ലിബറല്‍ ജനാധിപത്യപരവും സങ്കേതബദ്ധവും നവവിമര്‍ശനപരവുമായ നിലപാടുകളിലാണ്‌ മക്‌ ലൂഹന്റെ ഗ്രന്ഥം ഭാവന ചെയ്യപ്പെട്ടത്‌”.72 എന്നാല്‍, ഒന്നാം ലോക യുദ്ധകാലത്ത്‌ അധികാരത്തിന്റെ ഓരം പറ്റി നടന്ന മാധ്യമപഠനങ്ങളില്‍നിന്നു പില്ക്കാലത്തു തഴച്ചുവന്ന നിഷേധത്തിന്റെ ചില്ലയല്ല മാധ്യമപഠനങ്ങള്‍. സാംസ്കാരികപഠനങ്ങളുടെ കാര്യത്തിലെന്നപോലെ മാധ്യമപഠനങ്ങള്‍ക്കും പ്രാചീനതയിലേയ്ക്കു നീളന്ന തത്വചിന്തയുടെയും രാഷ്ടീയത്തിന്റെയും വേരുകളണ്ട്‌. സാംസ്കാരികപഠനങ്ങളം മാധ്യമപഠനങ്ങളും ഒരേ രാഷ്ട്രീയ- ചിന്തയുടെതന്നെ നീഷ്ഠാദനങ്ങളുമാണ്‌. മാധ്യമപഠനങ്ങളുടെയും ഉറവിടം മാര്‍ക്സിയന്‍ ചിന്തയാണ്‌. മാര്‍ക്സിയന്‍ സാംസ്കാരികവിശകലനം അടിത്തറ- മേല്ലരസങ്കല്പനത്തിന്റെ യാന്ത്രികവ്യാഖ്യാനങ്ങളില്‍നിന്നു വിടുതി തേടിയതിനെത്തുടര്‍ന്നുണ്ടായ മാറ്റമാണത്‌.? സാംസ്കാരികപഠനങ്ങള്‍ക്ക്‌ സംഭാവനനല്‍കിയ എല്ലാ സ്ഥാപനങ്ങളും സംരംഭങ്ങളും വ്യക്തിത്വങ്ങളും മാധ്യമപഠനങ്ങളെക്കൂടി വളര്‍ത്തുകയായിരുന്നു. മാധ്യമപഠനങ്ങളടെ ആ ഇടതുപക്ഷധാരയുടെ വികാസം ഇങ്ങനെയാണ്‌: 46 1. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അടിത്തറ-മേല്ലര സങ്കല്ം, 2. ഗ്രാംഷിയുടെ മേല്‍ക്കൊയ്മാസങ്കല്ലനം, 3. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്രപരികല്ലന, 4. ഫ്രാങ്ക്ഫര്‍ട്‌ സ്കൂളിന്റെ സംസ്കാരവ്യവസായസങ്കലനം, 5. ഹാബര്‍മാസിന്റെ പൊതുമണ്ഡലസങ്കല്പനം, 7% 6. വില്യംസിന്റെ ടെലിവിഷന്‍ പഠനം. ബെന്‍ ബാഗ്ഡികിയന്റെ മാധ്യമക്കുത്തക പഠനം,?* നവോമി ക്ലെയിന്റെ കോര്‍പ്പറേറ്റ്‌ വൽകരണ പഠനം? എന്നിവ ഈ ധാരയിലെ പുതിയ നാഴികക്കല്ലുകളുമാണ്‌.7 ഈ രണ്ടു ധാരകളുടെയും തുടര്‍ച്ചയും ഇടതുപക്ഷേോന്മുഖമാധ്യമ- നിലപാടുമായി കാണേണ്ടതാണ്‌ ചോംസ്കിയുടെ സംഭാവനകള്‍. ലിബറല്‍ ധാരയിൽല്‍നിന്നുകൊണ്ടുതന്നെ പഠനങ്ങള്‍ക്കിടെ “ജനാധിപത്യസമൂഹം മുന്നോട്ടുപോകുന്നത്‌ പൊതുസമ്മതിയിലൂടെയാണ്‌ എന്ന അഭിപ്രായം” ലിപ്മാന്‍ മുന്നോട്ടു വച്ചിരുന്നു. ഈ ആശയമാണ്‌ പിന്നീട്‌ ഹെര്‍മന്റെയും ചോംസ്കിയുടെയും മാധ്യമങ്ങളുടെ പ്രചാരണമാതൃക എന്ന സങ്കല്ത്തിനു വഴിവച്ചത്‌. “ജനാധിപത്യസമൂഹങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമായ അഹിംസാത്മകമായ നിയന്ത്രണോപാധികള്‍ ജനങ്ങളെ അനുസരിപ്പിക്കാന്‍ ഉപയോഗിക്കുന്നു"വെന്ന്‌ അവര്‍ പറഞ്ഞു. മാധ്യമ ഉള്ളടക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന്‌ പ്രത്യയശാസ്ത്രമാണെന്ന നിരീക്ഷണവും അവരുടെ സമ്മത്യുമട ന്ര്‍മ്മിതിയെന്ന പുസ്തകം മുന്നോട്ടുവച്ചു. ഈ ചിന്തകളുടെ സാകല്യമാണ്‌ ഇന്നു മാധ്യമപഠനങ്ങള്‍. ഇന്ന്‌ മാധ്യമപഠനങ്ങളുടെ അടിസ്ഥാനധര്‍മ്മം രണ്ടാണ്‌: 1. മാധ്യമങ്ങള്‍ക്ക്‌ മനുഷ്യജീവിതത്തിലുള്ള മേല്‍ക്കോയ്മ മനസ്സിലാക്കുക, 47 2. മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുക. മാധ്യമങ്ങളുടെ മേല്‍ക്കോയ്മ മാധ്യമപഠനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.“ബഹുജനമാധ്യമങ്ങള്‍, കുടുംബം, വിദ്യാഭ്യാസസമ്പ്രദായം, മതം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ അവബോധവും അറിവും ഉണര്‍ത്തുന്നു. അതിനാല്‍, അവ മേല്ക്കോയ്മ നിര്‍മ്മിക്കാനും ചെലുത്താനും നിലനിര്‍ത്താനുമുള്ള കര്‍തൃത്വങ്ങളായി മാറും”.7 മേല്ക്കോയ്മയെന്നത്‌, “മാധ്യമപ്രതിനിധാന”മടക്കമുള്ള ലോകത്തിന്റെ “ദൈനംദിന സാംസ്കാരീികജീവിതത്തി”ലൂടെ ഭരണ- മനോഭാവങ്ങള്‍ക്കായി ഒരു സമവായം ഉണ്ടാക്കിക്കൊണ്ട്‌ “സമ്മതികൊണ്ടു ഭരിക്കാ”നുള്ള ഭരണവര്‍ഗ്ഗത്തിന്റെ “കഴിവാ”ണ്‌. 79 പ്രത്യയശാസ്ത്ര ഉപകരണങ്ങള്‍ എന്ന മാധ്യമങ്ങളുടെ നിലയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇക്കാലത്ത്‌ ഏറ്റവും ശക്തമായ പ്രത്യയ- ശാസ്ത്രോപാധി ബഹുജനമാധ്യമങ്ങളാണ്‌. മാധ്യമപഠനങ്ങളുടെ “അടിസ്ഥാനങ്ങളിലൊന്നാ”ണ്‌ “പ്രതിനിധാന”മെന്ന്‌ ബക്കിങ്ഹാം ചൂണ്ടിക്കാട്ടുന്നു. “ലോകത്തിലേയ്ക്കു തുറക്കുന്ന സുതാര്യജാലകമല്ല, ലോകത്തിന്റെ മാധ്യമീകൃതമായ കാഴ്ചയാണ്‌, മാധ്യമങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്യുന്നത്‌. “അവ യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം (represent) ചെയ്യുകയല്ല പുനരവതരണം (re-present) ചെയ്യുകയാണ്‌” എന്നും അദ്ദേഹം വിശദീകരിക്കുന്നു.3? ഇത്‌ “വിവരയുഗമാണ്‌” എന്നത്‌ വളരെയേറെ “വിശ്വാസ്യതയുള്ള ഐതിഹ്യം മാത്രമാ”ണെന്ന്‌ പില്‍ഗര്‍ വിശദീകരിക്കുന്നു. “യഥാര്‍ത്ഥത്തില്‍ ഇതൊരു മാധ്യമയുഗ”മാണ്‌. ഇവിടെ “ഏറ്റവും എളുപ്പം കിട്ടുന്ന വിവരങ്ങള്‍” നിരന്തരം “ആവര്‍ത്തിക്കപ്പെടുന്ന”വയും “രാഷ്ട്രീയമായി സുരക്ഷിത”വും “കാണാത്ത അതിരുകളാല്‍ നിയന്ത്രിതവു”മാണ്‌.' 48 അതിനാല്‍, മാധ്യമപഠനങ്ങളെന്നത്‌ മാധ്യമങ്ങളുടെ സാംസ്കാരിക- പഠനങ്ങളാണ്‌. മാധ്യമങ്ങളെ, മാധ്യമപാഠങ്ങളെ സാംസ്കാരികമായി വ്യാഖ്യാനിക്കലാണത്‌. മാധ്യമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ തുറന്നുകാട്ടലാണത്‌. അത്‌, മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രവിമര്‍ശനംതന്നെ. ബഹുജനമാധ്യമങ്ങളുടെ പ്രത്യയ- ശാസ്ത്രീകരണംതന്നെയാണ്‌ മാധ്യമപഠനങ്ങള്‍. 1.2.1. ബഹുജനമാധ്യമം: പ്രത്യയശാസ്ത്രോപകരണം ബഹുജനമാധ്യമം എന്ന വിളിപ്പേരുതന്നെ ആ സാമൂഹികസംഭൂതിയോടൊപ്പമുള്ള പ്രത്യയശാസ്ത്രത്തിന്റെ സാന്നിദ്ധ്യത്തെ പരോക്ഷമായി ഓര്‍മ്മിപ്പിക്കുനനു. വലിയ സദസ്സിലേയ്ക്ക്‌ എത്തുന്ന മാധ്യമമാണ്‌ ബഹജനമാധ്യമം.2 ഒരു നിശ്ചിതകേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന സന്ദേശങ്ങള്‍ ഒരു വന്‍സദനസ്സിനു ലഭ്യമാവുകയും ആ സദസ്സ്‌ ഒരു ഭാഷണസമൂഹം, ജനത, മുഴുവനാകുകയും ചെയ്യുമ്പോഴാണ്‌ അതിനുപയോഗിക്കുന്ന മാധ്യമം ബഹുജനമാധ്യമമാകുന്നത്‌. ആള്‍ക്കൂട്ടത്തിന്റെ മെരുക്കൽ അതിന്റെ സഹജദത്യമാണ്‌. ബ്ഹജനമാധ്യമങ്ങളുട ന്ധമൂഹികശാസ്ത്രത്തിലേയ്ക്ക്‌ എന്ന പുസ്തകത്തിലൂടെ 1969-ല്‍ ഡെന്നിസ്‌ മക്‌ ചക്വൈല്‍ മുന്നോട്ടുവച്ച ബഹുജനമാധ്യമങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു: 1. ബഹുജനമാധ്യമങ്ങള്‍ക്ക്‌ സങ്കിര്‍ണ്മായ ഈപചാരികഘടന വേണം, 2. അവ വന്‍ സദസ്സിനെ ലക്ഷ്യംവയ്ക്കുന്നു, 3. അവ പൊതുജനത്തിന്റേതാണ്‌, 4. അവയുടെ ഉള്ളടക്കം എല്ലാവര്‍ക്കുമായി തുറന്നതാണ്‌, 5. അവയുടെ സദസ്സ്‌ ഭിന്നജാതീയമായിരിക്കും, 49 6. അകലങ്ങളില്‍ കഴിയുന്ന ഒട്ടേറെപ്പേരുമായി അവ ഒരേ സമയം ബന്ധം സ്ഥാപിക്കുന്നു, 7. മാധ്യമവ്യക്തിത്വങ്ങളും സദസ്തിലെവ്യക്തികളും തമ്മിലുള്ള ബന്ധം മാധ്യമീകൃതമാണ്‌/നേരിട്ടുള്ളതല്ല. 8. സദസ്യര്‍ ബഹജനസംസ്കാരത്തിന്റെ ഭാഗമാണ്‌.3 ബഹുജനസംസ്കാരത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഇവിടെ പ്രസക്തമാണ്‌. നിയതാര്‍ത്ഥത്തില്‍ വിവിധ സംസ്കാരങ്ങള്‍, ഉപസംസ്കാരങ്ങള്‍, പ്രതിസംസ്കാരങ്ങള്‍, സമാന്തരസംസ്കാരങ്ങള്‍ എന്നിവ നിലനില്‍ക്കുകയും പരസ്പരം ഏറ്റമുട്ടുകയും ചെയ്യുന്ന നഗരസമൂഹങ്ങളിലെ സംസ്കാരമാണ്‌ ബഹജനസംസ്കാരം. ബഹജനസംസ്കാരം മറ്റു സംസ്കാരങ്ങളുടെ സൃഷ്ടിയും അവയ്ക്കുമേല്‍ ആധിപത്യം ചെലുത്തുന്നതുമാണ്‌.* അമേരിക്കയിലെ പോപ്പ്‌ സംസ്കാരം ഇതിന്‌ ഉദാഹരണമായി പറയും. ഉന്നതസംസ്കാരം ബഹജനസംസ്കാരത്തെ അധമമായിക്കാണുന്നു. നമ്മുടെ നാട്ടിലും അങ്ങാടി/ചന്ത സംസ്കാരം, തെരുവു സംസ്കാരം, പൈങ്കിളി സംസ്കാരം, തറ ടിക്കറ്റ്‌ സംസ്കാരം, ടി. വി. സീരിയല്‍ സംസ്കാരം എന്നൊക്കെ വ്യവഹരിക്കപ്പെടുന്നത്‌ ബഹുജനസംസ്കാരമാണ്‌. അത്‌ ഒരു പ്രത്യയശാസ്ത്രസ്ഷ്ടികൂടിയായാണ്‌ മാധ്യമപഠനങ്ങള്‍ കാണുന്നത്‌. അതിന്റെ സൃഷ്ടിയുടെ ഏറ്റവും വലിയ ഇടങ്ങളിലൊന്ന്‌ ബഹുജനമാധ്യമങ്ങളുമാണ്‌. നവസാമ്രാജ്യത്വത്തിന്റെ വാഹനങ്ങളായി മാധ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്‌ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളുടെ കാലത്തെ രാഷ്ടീയനിരീക്ഷണം. “സാമ്രാജ്യത്വം മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയവും സൈനികവുമായ അധിനിവേശമായിരുന്നെങ്കില്‍ൽ, സാമ്രാജ്യത്വാനന്തരത കായികമായ 50 അധിനിവേശത്തിലല്ല മാധ്യമ-സാംസ്കാരികസാമ്രാജ്യത്വ വുമായാണ്‌ ബന്ധപ്പെട്ടു നിലക്കുന്ന”തെന്ന്‌ ലോഗെ നിരീക്ഷിക്കുന്നു. ബഹുജനമാധ്യമങ്ങള്‍ വേതുറയ്ക്കുന്നതിനു സമാന്തരമായി ചിന്താലോകം അവയെ സംശയത്തോടെ വീക്ഷിച്ചങ്കിൽ, അവ ശക്തമായതോടെ അവയുടെ സാമൂഹികപ്രഭാവത്തെക്കുറിച്ചു പഠിക്കാന്‍ മാധ്യമപഠനങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിൽ, ലോകം മാധ്യമീകരിക്കപ്പെട്ട ഇക്കാലത്ത്‌ അവയെക്കുറിച്ചുള്ള പഠനം രാഷ്ട്രീയപ്രയോഗം തന്നെയാണ്‌. 1.2.2. ആനുകാലികം: പ്രത്യയശാസ്ത്രപ്രരുപം ആനകാലികപ്രസിദ്ധീകരണങ്ങള്‍ എന്ന പേരും ആനുകാലികങ്ങള്‍ എന്ന ചുരുക്കപ്പേരം ഇക്കാലത്ത്‌ മാഗസിനുകള്‍ക്ക്‌ ചാര്‍ത്തി- ക്കൊടുത്തിരിക്കയാണ്‌. എന്നാല്‍, നിയതാര്‍ത്ഥത്തില്‍ വര്‍ത്തമാന- പത്രങ്ങളടക്കം ആനുകാലികങ്ങളാണ്‌. മലയാളത്തില്‍ ആനുകാലികം എന്ന പ്രയോഗം മാഗസിനുകളുടെ പരിഭാഷയായി മാറിയിരിക്കുന്നു. നാലു ഘടകങ്ങളാണ്‌ മാഗസിനുകള്‍ക്ക്‌: 1. വര്‍ത്തമാനപത്രങ്ങളോടുള്ള സാദൃശ്യം 2. എന്നാല്‍ ചെറിയ രൂപം 3. കൃത്യമായ ഇടവേളകളിലെ പ്രസിദ്ധീകരണം 4. ലേഖനങ്ങളോ കഥകളോ (അല്ലെങ്കില്‍ രണ്ടുമോ) ചേര്‍ന്ന ഉളളടക്കം നിര്‍വചനം ഇങ്ങനെയാണെങ്കിലും ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും അച്ചടിക്കുന്നതും മാഗസിനുകളുടെ സവിശേഷതയായി എടുത്തു പറയുന്നു. സാക്ഷരത, വാങ്ങല്‍ശേഷി എന്നീ മാനവശേഷീവികാസത്തിന്റെയും അച്ചടി, ഫോട്ടോഗ്രാഫി, ഗതാഗതം, തപാല്‍ എന്നീ സാങ്കേതിക- വികാസത്തിന്റെയും സംയുക്തനൃഷ്ടിയായി മാഗസിനുകളെ പറയാറുണ്ട്‌. അതിനാല്‍, ചിത്രങ്ങളുടെയും ഫോട്ടോകളുടെയും സാന്നിദ്ധ്യം അതിന്റെ 51 സവിശേഷതതന്നെയായിരുന്നു. “ഇലസ്ടേറ്റഡ്‌ വീക്കിലി” എന്നാണ്‌ പല മാഗസിനുകളും സ്വയം പരിചയപ്പെടുത്തിയിരുന്നത്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെപോലും മുഴുവന്‍ പേര്‍ “മാതൃഭൂമി സചിത്ര ആഴ്ചപ്പതിപ്പ്‌ എന്നാണ്‌. മാഗസിനുകളെക്കുറിച്ചുള്ള ആദിസങ്കല്ലം അങ്ങനെയാണെങ്കിലും പിന്നീട്‌ ലേഖനങ്ങള്‍, ചിത്രീകരണങ്ങള്‍ തുടങ്ങി എല്ലായിനം എഴുത്തുകളടെയും സാകല്യമായി അതുമാറി. 1663 മുതല്‍ 1688 വരെ പുറത്തിറങ്ങിയ Erbauliche Monaths- Unterredung്en ജര്‍മ്മന്‍ പ്രസിദ്ധീകരണമാണ്‌ ആദ്യത്തെ ആനുകാലികം. Edifying. Monthly Discussions എന്നാണ്‌ ആ പ്രസിദ്ധീകരണത്തിന്റെ പേരിന്റെ ആംഗലേയതര്‍ജമ.87 മലയാളത്തില്‍ ജ്ഞാനവര്‍ദ്ധിന)? പ്രതിമാസ സംവ്ഥദം എന്നു മൊഴിമാറ്റാം. Diടcധuടടiഠnട, സംവാദം, എന്നാണ്‌ Magazine, ആനുകാലികം എന്നല്ല ആദിയില്‍ ഈ പ്രസിദ്ധീകരണശാഖ സ്വയം വിശേഷിപ്പിച്ചത്‌ എന്നു ചുരുക്കം. വിജ്ഞാനവിനിമയവും സംവാദസ്വ ഭാവവും ആനുകാലികങ്ങളുടെ പൈതൃകത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. എന്നാലിന്ന്‌ ആനുകാലികങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങങടെ ഒരു രൂപത്തിലും യഥാര്‍ത്ഥസംവാദമില്ല എന്ന വിമര്‍ശമുണ്ട്‌.3* അമേരിക്കയിലും ഇംഗ്ലണ്ടിലും 1700-കളില്‍ ലഘുലേഖകള്‍ ഇറങ്ങി. ആദ്യം ഇവ സാഹിത്യപ്രസിദ്ധീകരണങ്ങളായിരുന്നു. ഇത്തരം ലഘുലേഖകളില്‍നിന്നും പുസ്തകങ്ങളില്‍നിന്നും പകര്‍ത്തിയ ഉള്ളടക്കവുമായി 1731-ല്‍ പുറത്തുവന്ന മജയ്കില്‍മമ൯സ്‌ മാഗന്ധില്‍ ആദ്യത്തെ ആനുകാലികങ്ങളിലൊന്നാണ്‌. സാഹിത്യ ഉള്ളടക്കത്തോടുള്ള താല്പര്യം ആനുകാലികങ്ങളുടെ ഉള്ളടക്കസങ്കല്ലത്തില്‍ ആദ്യം മുതലേ ഉള്‍ച്ചേര്‍ന്നിരുന്നു. 52 അച്ചടിച്ച വാക്കിനെ ദേശീയതയുടെ വാസ്തുശില്ലി എന്നാണ്‌ മാര്‍ഷല്‍ മക്‌ ലൂഹന്‍ വിളിച്ചത്‌. യന്ത്രവത്കരണത്തിന്റെ ആദിരൂപമായി അച്ചടിയെന്ന പ്രക്രീയയെ കാണാമെന്നും അദ്ദേഹം പറയുന്നു. പുസ്തകമാണ്‌ മനുഷ്യചരിത്രത്തിലെ ആദ്യത്തെ പഠനയന്ത്രവും വാണിജ്യോത്പന്നവുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു. പക്ഷേ, അച്ചടിയിനങ്ങളിലെ ജനകീയത ആനുകാലികങ്ങള്‍ക്കുള്ളതാണ്‌. അച്ചടിമാധ്യമങ്ങള്‍ക്കിടയില്‍ താരതമ്യേന കൂടിയ ജനപ്രീതിയവകാശപ്പെടാന്‍ എന്തുകൊണ്ടും അവയ്ക്കു കഴിയും. അവയുടെ ആനുവാചകച്ചങ്ങാത്തഭാവം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌: 1. ദിനവിശേഷങ്ങള്‍ അറിയിക്കാനുള്ളത്‌ എന്ന നിസ്താരതയില്ല ആനുകാലികങ്ങള്‍ക്ക്‌. 2. പഠിപ്പിക്കാനുള്ളത്‌ എന്ന പാഠപുസ്തകത്തിന്റെ ഗരവവും അവയ്ക്കില്ല. 3. ആനുകാലികം നിത്യാതിഥിയല്ല. 4. ആനുകാലികം അദ്ധ്യാപികയല്ല/അദ്ധ്യാപകനല്ല. 5. ആനുകാലികത്തിനുള്ളത്‌ ആഴ്ചയറൃതിക്ക്‌ കളിക്കാനെത്തുന്ന കൂട്ടുകാരിയുടെ /കൂട്ടുകാരന്റെ ഭാവമാണ്‌. 6. അതിന്റെ മനഃശാസ്ത്രപരമായ ശക്തി, കൃത്യമായ ഇടവേളകളാണ്‌ .89 വായനക്കാരെ തേടിയെത്തുന്നതുകൊണ്ട്‌ ഒരു ഒളിച്ചകളിസുഹൃത്തിന്റെ ഭാവവും അതിനു കലിക്കാം. വിവരങ്ങളറിയിക്കലും വിനോദിപ്പിക്കലും മറ്റെല്ലാ അച്ചടിബഹുജനമാധ്യമങ്ങളുടെയും രീതിയാണെങ്കിലും അവയില്‍പ്പലതിനുമില്ലാത്ത ജനപ്രിയത ആനുകാലികത്തിനുണ്ട്‌ എന്നാണ്‌ ഈ നിരീക്ഷണങ്ങളുടെ നീക്കിബാക്കി. അതുകൊണ്ടുതന്നെ 53 ബഹുജനമാധ്യമങ്ങളിലെ ശക്തമായ ഒരു ആശയവിനിമയോപാധിയാണ്‌ ആനുകാലികങ്ങള്‍ ഈ സാഹചര്യത്തിലാണ്‌ ആധുനികതയുടെയും ആധുനികതയുടെ പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയായ ദേശീയതയുടെയും നിര്‍മ്മിതിയില്‍ വലിയ സംഭാവന നല്‍കാന്‍ ആനകാലികങ്ങള്‍ക്കായത്‌. അച്ചടി മാധ്യമങ്ങളെ കേന്ദ്രീകരിച്ചു രൂപപ്പെട്ട സാസ്കാരികാനുഭവങ്ങളുടെയും രാഷ്ടീയമാറ്റങ്ങളുടെയും സൃഷ്ടിയാണ്‌ ആധുനികതയെന്ന്‌ ഇന്നിസ്‌ പറഞ്ഞിട്ടുണ്ട്‌. വ്യക്തി, സമൂഹം, ദേശ-രാഷ്ടം എന്നീ തലങ്ങളില്‍ സംഭവിച്ച നാനാവിധമായ മാറ്റങ്ങള്‍ക്കു പിന്നിലുള്ള ഏറ്റവും വലിയ സ്വാധീനം അച്ചടിമുതലാളിത്തമാണെന്ന്‌ ബനഡിറ്റ്‌ ആന്‍ഡേഴ്സണം പറഞ്ഞു.” ആനുകാലികങ്ങളുടെ ആ കരുത്ത്‌ - പ്രത്യയശാസ്ത്രപ്രവാഹി എന്ന ശേഷി - തന്നെയാണ്‌ അച്ചടിമാധ്യമങ്ങള്‍ക്കിടെ അവയെ വേറിട്ടു നിര്‍ത്തുന്നത്‌. പുത്തന്‍ മാധ്യമങ്ങള്‍ എത്തിയ കാലത്തും ആനുകാലികങ്ങള്‍ക്ക്‌ അവയുടെ ഇടമുണ്ട്‌. എല്ലാ മാധ്യമങ്ങള്‍ക്കുമെന്നപോലെ ആനുകാലികങ്ങള്‍ക്കും നിരന്തരം മാറേണ്ടതുണ്ട്‌.** ആ മാറ്റം പുതിയ കാലത്തെ ആവശ്യങ്ങളെ നേരിടാന്‍ അവയെ ശക്തമാക്കുന്നു. ആനുകാലികങ്ങളുടെ മാറ്റങ്ങള്‍ക്കു പിന്നില്‍ എപ്പോഴും ഭാതികകാരണങ്ങളായിരിക്കും. ആനുകാലികങ്ങളുടെ മാറ്റത്തിനു പിന്നില്‍ പത്രാധിപരെയോ പത്രാധിപസമിതിയെയോ തിരയുന്നതു മരഡ്യമാണ്‌. ആനുകാലികത്തിനു പിന്നിലെ സര്‍വ്വാധികാരി പത്രാധിപരാണെന്നത്‌ ഒരു കെട്ടുകഥമാത്രം. യുഗപ്രഭാവന്മാരായ പത്രാധിപന്മാര്‍ ആനുകാലികങ്ങളെ നയിച്ച മുന്നനുഭവങ്ങളില്‍നിന്നാണ്‌ നമ്മടെ ആനുകാലികചരിത്രത്തിലം പൊതുബോധത്തിലും ആ ഐതിഹ്യം വേരുറച്ചത്‌. പത്രങ്ങളും ആനുകാലികങ്ങളും അവയുടെ പത്രാധിപര്‍രുടെ പേരില്‍ അറിയപ്പെടുന്ന, പത്രാധിപര്‍ പത്രങ്ങളുടെയും 54 ആനുകാലികങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട. അങ്ങനെയാണ്‌ കെ. രാമകൃഷ്ണപിള്ളയ്ക്ക്‌ ചരിത്രം സ്വഭദശാഭിമാന്‌ എന്ന ബിരുദം നല്കിയത്‌. അങ്ങനെയാണ്‌ എ. ബാലകൃഷ്ണപിള്ളയെ കേസരിയെന്നു വിളിച്ചത്‌. ഭാഷാപോഷിണ്‌ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിളയുടെയും മംഗഭോദയം മുണ്ടശ്ശേരിയുടെയും പേരില്‍ അറിയപ്പെട്ടത്‌. കയാമൃദ്‌ കെ. ബാലകൃഷ്ണന്റെയും സമീക്ഷ എം ഗോവിന്ദന്റെയും പേരുകളോടു ചേര്‍ത്ത്‌ ഓര്‍ക്കപ്പെടുന്നതും അങ്ങനെതന്നെ. പക്ഷേ, ആ പത്രാധിപന്മാരെ നയിച്ച ആശയങ്ങളാണ്‌ ആ പ്രസിദ്ധീകരണങ്ങളുടെ മൂല്യങ്ങളായി ആദരിക്കപ്പെട്ടത്‌ എന്നതാണ്‌ വസ്തുത. ആ ആശയങ്ങളാകട്ടെ ഒരു ജ്ഞാനസന്ദര്‍ഭത്തിന്റെ, ഒരു ചരിത്രകാലത്തിന്റെ, ഒരു ഭനതികപരിതോവസ്ഥയുടെ ഉത്ഭുതികളുമായിരുന്നു. ആനുകാലികത്തിനുപിന്നില്‍ ഒരു മനസ്സുണ്ടായിരിക്കണം എന്നത്‌ വ്യക്തിസൂചകമല്ല, ആശയസൂചകമായി മനസ്സിലാക്കപ്പെടണം. “ആനുകാലികത്തിനു പിന്നില്‍ ഒരാളണ്ടായിരിക്കണം - രണ്ടാള്‍ക്ക്‌ ഉണ്ടായിരിക്കാനാവില്ല* എന്ന തിളക്കമുള്ള സങ്കല്ലം കൊഴിഞ്ഞുവീണുകഴിഞ്ഞിരിക്കുന്നു. അത്‌ ഇന്ന്‌ നിയമപരമായ ഒരനിവാര്യതമാത്രം.”- എഴുത്തുകാരോ, സാംസ്കാരിക- നായകരോ, ധൈഷണികവ്യക്തിത്വങ്ങളോ അല്ല ഇന്ന്‌ ആനുകാലികങ്ങളെ നയിക്കുന്നത്‌. പത്രാധിപര്‍ മരിചിരിക്കുന്നു. നവമാധ്യമങ്ങളുടെ രീതിയില്‍ ഉള്ളടക്കക്കാര്യസ്ഥര്‍ ആനുകാലികങ്ങളെ നയിക്കാന്‍ വന്നു കഴിഞ്ഞിരിക്കുന്ന. പക്ഷേ, ആനുകാലികങ്ങളുടെ ഉള്ളടക്കം അവരുടെ വ്യക്തിപരമായ പരാജയമോ കഴിവുകേടോ അല്ല. അത്‌ ഭരതികതയുടെ പ്രതിഫലനമാണ്‌. ആനുകാലികങ്ങളെ മാറ്റുന്ന എല്ലാ ഭരതികകാര്യങ്ങളും സാംസ്കാരികകാര്യങ്ങളാണ്‌. അവയ്ക്ക്‌ പ്രത്യയശാസ്ത്രപരമായ 55 ഉറവിടങ്ങളാണുളളത്‌. അതിനാല്‍, ആനുകാലികങ്ങളുടെ മാറ്റങ്ങള്‍ക്കു പിന്നില്‍ പ്രത്യയശാസ്ത്രമാണുള്ളത്‌. 1.3. സാംസ്കാരികപഠനങ്ങളുടെ രാഷ്ടീയം സാംസ്കാരികപഠനങ്ങള്‍ വഹിച്ച രണ്ടു ചരിത്രപരമായ പങ്കുകളെ പി.ഗോവിന്ദപ്പിള്ള അടയാളപ്പെടുത്തിയിട്ടുണ്ട്‌. അതിലൊന്നാണ്‌ നേരത്തേ വിശദീകരിച്ചതാണ്‌: 1. “സംസ്കാരത്തിന്റെ ക്രിയാത്മക പങ്കി”നെ സാംസ്കാരിക പഠനങ്ങള്‍ “സമര്‍ത്ഥിച്ചു. സാംസ്കാരികപഠനങ്ങളുടെ മറ്റൊരു നേട്ടമായി അദ്ദേഹം രേഖപ്പെടുത്തിയത്‌, 2. “യാന്ത്രികാന്ധതയില്‍നിന്ന്‌ മാര്‍ക്സിസത്തെ വീണ്ടെടു”ത്തു എന്നതാണ്‌.93 ഈ പശ്ചാത്തലത്തില്‍, മാര്‍ക്സിയന്‍ സാംസ്കാരികവീക്ഷണത്തിന്റെ സംഘര്‍ഷങ്ങളിലൂടെയുള്ള മുന്നോട്ടുപോക്കായും സാംസ്കാരിക പഠനങ്ങളുടെ വളര്‍ച്ചയെക്കാണാം. മാര്‍ക്സും ഏംഗല്‍സും രൂപം കൊടുത്ത അടിത്തറ-മേല്ലര സങ്കല്പമാണ്‌ മാര്‍ക്സിസത്തിന്റെ സാംസ്കാരികവീക്ഷണത്തിന്റെ അടിസ്ഥാനം. ഇത്‌ സംസ്കാരത്തെ ഉപരിഘടനാപരമായിമാത്രം കാണുന്ന യാന്ത്രികതയിലേയ്ക്കു നയിച്ചു. അതിനെതിരേ ആദ്യം മാര്‍ക്സം അദ്ദേഹത്തിന്റെ മരണശേഷം ഏംഗല്‍സും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, മാര്‍ക്സിസത്തിന്റെ സോവിയറ്റ്‌ ധാരയില്‍ സംസ്കാരത്തെ ഭൌതികാനുഭവങ്ങളുടെ പ്രതിഫലനായി വിശദീകരിക്കുവാന്‍ തുടങ്ങി. അത്‌, സാര്‍വ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേയ്ക്കാകെ പടര്‍ന്നു; ഓദ്യോഗിക കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയെല്ലാം നീലപാടില്‍ ഉള്‍ച്ചേര്‍ന്ന. അതില്‍നിന്ന്‌ 56 മാര്‍ക്സിസത്തെ പുനരാനയിക്കാന്‍ സംസ്കാരികപഠനങ്ങള്‍ക്കു കഴിഞ്ഞു എന്നാണ്‌ വിലയിരുത്തല്‍. അടിത്തറ-മേല്ലര സകങ്കല്പത്തെപ്പറ്റി പല ചര്‍ച്ചകളും നടന്നിട്ടുണ്ടെങ്കിലും സംസ്കാരവ്യവസായത്തെക്കുറിച്ചുള്ള സങ്കല്പത്തിലൂടെ ഫ്രാങ്കഫര്‍ട്ട്‌ ചിന്തകരാണ്‌ ഇതില്‍ വഴിത്തിരിവുണ്ടാക്കിയത്‌. ഫാസിസത്തിന്‌ എങ്ങനെ ജനപ്രീതി നേടാനായി എന്നതാണ്‌ അവരെ ചിന്തിപ്പിച്ചത്‌. സമൂഹത്തിന്റെ ആള്‍ക്കൂട്ടവത്കരണത്തിലൂടെ ആധിപത്യപരമായ ഘടനകളുടെ പുനരുലാദനം ഉറപ്പുവരുത്താന്‍ ജനപ്രിയകലയ്ക്ക്‌ കഴിയുമെന്ന്‌ സംസ്കാരവ്യവസായസകങ്കലം വിശദീകരിക്കുന്നു. ഇവിടെ കല ജനങ്ങളെ വഴി തെറ്റിക്കുന്നു. ജനപ്രീയകലാരൂപങ്ങളിലൂടെ ജനകീയാഖ്യാനങ്ങള്‍ വഴി കപടാവബോധം പ്രചരിപ്പിക്കുന്നു. കപടാവബോധം പ്രത്യയശാസ്ത്രംതന്നെ - നിലവില്‍ മേല്ക്കോയ്മയുള്ള ആശയ- സംഹിത. അതിനുള്ള പ്രത്യയശാസ്ത്രപ്രരൂപങ്ങളായി കലായിനങ്ങള്‍ മാറുന്നു. ഫ്രാങ്ക്ഫര്‍ട്ട്‌ സ്‌കൂളിന്റെ ഈ ചിന്ത വന്നതോടെ, പാര്‍ശ്വവത്കരിചക്കപ്പെട്ടിരുന്ന സംസ്കാരമെന്ന മാര്‍ക്ലിസ്റ്റ്‌ പ്രമേയത്തിന്‌ വീണ്ടും ശ്രദ്ധ കിട്ടി. അടിത്തറയായ സാമ്പത്തികഘടനയുടെ പ്രതിഫലനമാണ്‌ മേല്ലരയായ സംസ്കാരം, സാമ്പത്തികഘടന മാറിയാൽ സംസ്കാരവും മാറും എന്ന ചിന്താഗതിയില്‍നിന്ന്‌ മാര്‍ക്സിസത്തെ ഫ്രാങ്ക്ഫര്‍ട്ട്‌ ചിന്തകര്‍ വീണ്ടും സംസ്കാരത്തിലേയ്ക്കു മടക്കിവിളിച്ചു. സംസ്കാരം പ്രത്യയശാസ്ത്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്‌ എങ്ങനെ എന്നന്വേഷിച്ച അല്‍ത്തൂുസറിന്റേതാണ്‌ അടുത്ത മുഖ്യ- സംഭാവന. അസ്തിത്വവാദം, മാനവവാദം, ഹെഗേലിയന്‍ സ്വാധീനം എന്നിവയെല്ലാം മാര്‍ക്സിസ്റ്റ്‌ ചിന്തയെ ബാധിച്ചുവെന്ന്‌ അദ്ദേഹം പറഞ്ഞു 57 മാര്‍ക്സിസം ചരിത്രപരമായ ഭൌതികവാദത്തില്‍ കൃത്യമായി നിലയുറപ്പിക്കണമെന്നും. അടിത്തറ-മേല്ലര സങ്കല്ലത്തെ അദ്ദേഹം പുതുക്കി. അല്‍ത്തൂുസറില്‍ മേല്ലരയ്ക്ക്‌ നിര്‍ണയശേഷിയുണ്ട്‌. അത്‌ അടിത്തറയുടെ പ്രതിഫലനമല്ല. സാമ്പത്തികം, രാഷ്ടീയം, പ്രത്യയശാസ്ത്രപരം എന്നിങ്ങനെ മുന്നു തരം പ്രക്രീയകള്‍ സാമൂഹികനിര്‍മാണത്തിലുണ്ട്‌. ഓരോന്നിനും പ്രാമുഖ്യം വരുന്ന ഘട്ടങ്ങളുമുണ്ട്‌. സ്വന്തം ഘട്ടമെത്തുമ്പോള്‍ ആ ഘടകം പ്രധാനമാകും. മറ്റ ഘടകങ്ങളെ '‘അതിനിര്‍ണയം' ചെയ്യും. ക്ലാസിക്‌ മാര്‍ക്സിസ്റ്റ്‌ സങ്കല്പത്തില്‍ വ്യാജധാരണ - യാഥാര്‍ത്ഥൃത്തിന്റെ കീഴ്മേല്‍ മറിഞ്ഞ തോന്നല്‍ - ആണ്‌ പ്രത്യയശാസ്ത്രം. ആ നിലയില്‍നിന്ന്‌ യാഥാര്‍ത്ഥൃത്തിന്റെ സ്വഭാവത്തെ നീര്‍ണ്ണയിക്കുന്ന വ്യവഹാരമായി പ്രത്യയശാസ്ത്രം അല്‍ത്തൂുസറില്‍ മാറി. പ്രത്യയശാസ്ത്രത്തിന്‌ ഭൌതികശക്തി കൈവന്നു. ഗ്രാംഷിയാണ്‌ സംസ്കാരചിന്തയെ സഫലമായി മുന്നോട്ടു- കൊണ്ടുപോയത്‌. സംസ്കാരം വര്‍ഗ്ഗപരമായ ആധിപത്യത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ അതുവരെയില്ലാത്ത ഉത്തരം ഗ്രാംഷിക്കുണ്ടായിരുന്നു. മേല്‍ക്കോയ്മ, സാമാന്യബോധം എന്നീ ഗ്രാംഷിയന്‍ പരികല്നകള്‍ അങ്ങനെ വന്നു. മേല്‍ക്കോയ്മയുള്ളത്‌ അധീശവര്‍ഗ്ഗത്തിനാണ്‌. അധീശവര്‍ഗത്തിന്‌ അങ്ങനെ തുടരാന്‍ “‘രാഷ്ടീയസമൂഹ'ത്തിലും “പൌരസമൂഹത്തിലും ഒരേസമയം മേല്‍ക്കോയ്മ വേണം. രാഷ്ട്രീയസമൂഹത്തിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ അധികാരിവര്‍ഗത്തിന്‌ എളുപ്പം കഴിയും (ഭരണകൂടംതന്നെയാണ്‌ രാഷ്ട്രീയസമൂഹം.)* പൌരസമൂഹത്തിലെ മേല്‍ക്കോയ്മയ്ക്ക്‌ അതു പോരാ. അതിന്‌ സാംസ്കാരികമായ മേല്‍ക്കൈ വേണം. സ്വന്തം താല്പര്യങ്ങള്‍ സാമാന്യബോധമായി മാറ്റാന്‍ അധീശവര്‍ഗ്ഗത്തിനു കഴിയുന്നു. അധീശവര്‍ഗ്ഗത്തിന്റെ താല്ചര്യങ്ങള്‍ക്കു 58 പൊതുസമ്മതി കൈവരുമ്പോഴാണ്‌ ആ മേല്‍ക്കോയ്മ സംഭവിക്കുന്നത്‌. രാഷ്ടീയസമൂഹത്തിലെ മേല്‍ക്കോയ്മ ഭരണകൂടം അടിച്ചേലിക്കുന്നതാണ്‌. എന്നാല്‍, പൌരസമൂഹത്തിലെ മേല്‍ക്കോയ്മയുടെ അടിസ്ഥാനം ആളകളുടെ സാമാന്യബോധമാണ്‌. സാമാന്യബോധം മേധാവിവര്‍ഗ്ഗത്തിന്റെ താല്ലര്യങ്ങളെ മുഴുവന്‍ സ്വാഭാവികമായി തോന്നിപ്പിക്കുനനു; സഹനീയമാക്കി അനുഭവിപ്പിക്കുന്നു. സാംസ്കാരികമണ്ഡലത്തിലാണ്‌ ഈ പ്രക്രീയ നടക്കുന്നത്‌. അവിടെ മേല്‍ക്കോയ്മയ്ക്കായി നിരന്തരം ആശയപ്പോരാട്ടം നടക്കുന്നുണ്ട്‌. അവിടെ പരാജയപ്പെട്ടാല്‍ മേധാവിവര്‍ഗ്ഗം അധികാരഭഷ്ടമാകും. പൌരസമൃഹത്തില്‍, സാംസ്കാരികമണ്ഡലത്തില്‍, മേല്‍ക്കോയ്മ തകരുമ്പോഴാണ്‌ രാഷ്ടീയസമൂഹത്തില്‍ കടുത്ത ബലപ്രയോഗം - ഫാഷിസം - വരുന്നത്‌. ഗ്രാംഷിയുടെ ഈ ചിന്തയ്ക്കുമുന്നില്‍, വര്‍ഗസമരത്തിന്റെ കേന്ദ്രസ്ഥാനമാണ്‌ സംസ്കാരം. സാമ്പത്തിക- നിര്‍ണയവാദത്തിനുള്ള മാര്‍ക്സിയന്‍ മറുപടിയായിമാറി അത്‌. ഫ്രാങ്കഫര്‍ട്ടു സ്കൂളിന്റെപോലും ചിന്തയില്‍, (വ്യക്തിക്ക്‌ കര്‍തൃത്വമില്ല, കടുത്ത ആധിപത്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു കീഴിലാണ്‌ അയാള്‍ എന്ന) ഒരു ദുരന്തബോധത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഗ്രാംഷിയുടെ ചിന്തയാണ്‌ അത്തരം നിസ്തഹായചിന്തകളെ തള്ളിക്കളഞ്ഞ്‌ ഒരു പോരാട്ടമായി സംസ്കാരത്തെ കണ്ടത്‌. ഗ്രാംഷീയന്‍ ചിന്തകൂടി ഉള്‍ക്കൊണ്ടാണ്‌ “ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രോപകരണങ്ങള്‍' എന്ന സങ്കല്ം അല്‍ത്രൂുസര്‍ ആവിഷ്കരിച്ചത്‌. ഭരണകൂടത്തിന്‌ രണ്ടിനം ഉപകരണങ്ങളണ്ട്‌. കോടതിയും പട്ടാളവും ഒക്കെ ഉള്‍പ്പെട്ട മര്‍ദനപരമായ ഭരണകൂടോപകരണങ്ങളും കുടുംബം, വിദ്യാഭ്യാസം, മതം, മാധ്യമം എന്നിവ പോലെയുള്ള പ്രത്യയശാസ്ത്രപരമായ 59 ഭരണകൂടോപകരണങ്ങളും. ആദ്യത്തെയിനമാണ്‌ ബലം പ്രയോഗിക്കുന്നവയോ, അതിനു വേണ്ടി സംവിധാനം ചെയ്യപ്പെട്ടവയോ ആയി ഭവിക്കുന്നത്‌. രണ്ടാമത്തെയിനം അനുശീലനത്തിലൂടെ ഉത്പാദനത്തിന്റെ (നിലവിലുള്ള വ്യവസ്ഥയുടെ) തുടര്‍ച്ച ഉറപ്പാക്കുന്നു. ഹിംസയല്ല, സമ്മതിയാണ്‌ അവയുടെ വഴി. ഗ്രാംഷീയുടെ ചിന്തകള്‍ സംസ്കാരത്തെയല്ല അഭിസംബോധന ചെയ്തത്‌. അത്‌ സമ്പൂര്‍ഒണ്ണമായ രാഷ്ട്ീയപദ്ധതിതന്നെയാണ്‌. മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ പുതിയ വ്യാഖ്യാനമാണത്‌. മാര്‍ക്സിസത്തിന്റെ സാംസ്കാരികവീക്ഷണത്തിന്റെ അടിസ്ഥാനമായ അടിത്തറ-മേല്ലര സങ്കലം നീണ്ടകാലമായി ഒരു സന്ദിശ്ധത നേരിടുകയായിരുന്നു. അതിന്‌ മാര്‍ക്സിയന്‍ പരിഹാരം കണ്ടെത്തി എന്നതാണ്‌ ഗ്രാംഷീയന്‍ ചിന്തയുടെ തത്വശാസ്ത്രപരമായ പ്രാധാന്യം (രാഷ്ട്രീയമായതും). അങ്ങനെയൊരു ചിന്ത മുന്നോട്ടുവച്ചതുകൊണ്ട്‌ “സാംസ്കാരികമാര്‍ക്സിസം” എന്നുവരെ ഗ്രാംഷിയുടെ ചിന്ത അറിയപ്പെടുന്നുമുണ്ട. അതാണ്‌, അല്‍ത്തൂുസറിനടക്കം മാതൃകയായത്‌. അതുതന്നെയാണ്‌ സാംസ്കാരികപഠനങ്ങള്‍ ഏറ്റുവാങ്ങിയത്‌. അങ്ങനെ ഒരു ഏറ്റുവാങ്ങലുണ്ടായതുകൊണ്ടാണ്‌ സാംസ്കാരികപഠനങ്ങളുടെ ആന്തരസത്ത ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതായി നിലനില്ക്കുന്നത്‌. തിരിച്ച്‌, അത്‌ മാര്‍ക്സിയന്‍ ചിന്തകള്‍ക്കും നിര്‍ണ്ണായകമായ വഴിത്തിരിവായി. 97 അതാണ്‌, പി. ഗോവിന്ദപ്പിള്ള നിരീക്ഷിച്ചതും. ഗ്രാംഷിയന്‍ ചിന്തകളുടെ പ്രയോഗമാണ്‌ സാംസ്കാരികപഠനങ്ങളടെ ഏറ്റവും വലിയ ഒസ്യത്ത്‌. അതാണ്‌ സാംസ്കാരികപഠനങ്ങളുടെ രാഷ്ടീയം. 60 പിന്‍കുറിപ്പുകള്‍ 'സംസ്ക്കാരപഠനം: 2101@o, സിദ്ധാന്തം, പ്രഭയാഗം എന്ന പുസ്തകത്മലക്കെടു്‌ (മലയാളപഠനസംഘം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011) 2“സാംസ്കാരികപഠനം: പുതുമ, പഴമ, പ്രസക്തി” എന്ന പി. ഗോവിന്ദപ്പിള്ളയുടെ ലേഖനത്തിന്റെ ശീര്‍ഷകം (ഗോവിന്ദപ്പിള്ള, പി. സംസ്ക്കരപഠനം: ചരിത്രം, സിദ്ധാന്തം, പ്രഭയാഗം. 2011 5) “ഇംഗ്ലീഷില്‍ കള്‍ച്ചറല്‍ സ്തഡീസ്‌ എന്നു പറഞ്ഞുവരുന്നതിനെയാണ്‌ മലയാളത്തില്‍ സാംസ്കാരികപഠനം എന്നു സാധാരണ വിവര്‍ത്തനം ചെയ്തുവരുന്നത്‌... കള്‍ച്ചറല്‍ സ്റ്റഡീസ്‌ എന്നു കേള്‍ക്കുമ്പോള്‍ അത്‌ ഒരു ബഹുവചനമാണെന്ന തെറ്റിദ്ധാരണ സ്വാഭാവികം. എന്നാല്‍, അതു ബഹുവചനമല്ല. ഏകവചനമാണ്‌... മലയാളത്തില്‍ സാസ്കാരികപഠനങ്ങള്‍ എന്നുപയോഗിക്കാതെ സംസ്കാരപഠനമെന്ന ഏകവചനം ഉപയോഗിക്കുന്നത്‌ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉതകുമെങ്കിലും ദുര്‍ഘടം അവിടംകൊണ്ടും അവസാനിക്കുന്നില്ല. സാംസ്കാരികപഠനമെന്നു പറഞ്ഞാല്‍, സംസ്‌കാരത്തെക്കുറിച്ചുള്ള പഠനപദ്ധതിയാണെന്നു തോന്നാമെങ്കിലും അത്‌ നിഷ്കൃഷ്ടമായ അർത്ഥമല്ല. സാംസ്കാരികഘടകങ്ങളെ മുന്‍നിര്‍ത്തി സാഹിത്യനിരൂപണവും കലാനിരൂപണവും നടത്തുന്ന പദ്ധതിയെയാണ്‌ അര്‍ത്ഥമാക്കുന്നത്‌.” (ഗോവിന്ദപ്പിള്ള. 20011 31) 4കേരളസംസ്ക്കരപഠനങ്ങള്‍. എഡി. പത്മന രാമചന്ദ്രന്‍ നായര്‍. കോട്ടയം: കറന്റ്‌ 2011 'മലയാളഭാഷാപരിണാമം” - ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, 'തമിഴ്പൈതൃകം” - ഡോ. കെ. നാച്ചിമുത്ത, 'സംസ്കൃതപൈതൃകം '- ഡോ, എന്‍. പി. ഉണ്ണി, 'മലയാളലിപിചരിത്രം” - ഡോ. എം. ആര്‍. രാഘവവാര്യര്‍, “എഴുത്തും അച്ചടിവിദ്യയു” - ശ്രീ. എ. ബി. രഘുനാഥന്‍നായര്‍, “ഹസ്തലിഖിതസംരക്ഷണം” - ഡോ, പി. വിശാലാക്ഷി, “ശാസനപൈതൃകം” - ഡോ, പുതുശ്ശേരി രാമചന്ദ്രന്‍, “മലയാളസാഹിത്യം” - ഡോ. പി. സേതുനാഥന്‍,” മലയാളവും വിദേശബന്ധങ്ങളും” - ഡോ. സ്കറിയ സക്കറിയ, “വിവര്‍ത്തനത്തിന്റെ ചരിത്ര” - ശ്രീ. എം. പി. സദാശിവന്‍, “ഗ്രന്ഥാലയപാരമ്പര്യം” - ശ്രീ. പി. രാമാനുജന്‍നായര്‍, “മലയാളവും ദേശീയോദ്ഗ്രഥനവും” - ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്‍, ‘ദര്‍ശനപാരമ്പര്യം” - ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, “കേരളത്തിലെ ശാലകള്‍' - ഡോ. ടി. പി. ശങ്കരന്‍കുട്ടിനായര്‍,” കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല” - ഡോ. എ. സുകുമാരന്‍നായര്‍, “ഹൈന്ദവപാരമ്പര്യ” - ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, 'ജൈന-ബുദ്ധ- ജുതപൈതൃകം” - ഡോ. എന്‍. എം, നമ്പൂതിരി, “ക്രൈസ്തവപൈതൃകം” - ഡോ, ഡി. ബാബു പോള്‍, 61 “ഇസ്ലാമികപൈതൃകം” - പ്രൊഫ. ഹമീദ്‌ ചേന്നമംഗലൂര്‍, “സനന്ദര്യദര്‍ശനം” - ശ്രീ. ആഷാമേനോന്‍, 'ക്ലാസിക്‌.കലകള്‍” - ശ്രീ. കാവാലം നാരായണപ്പണിക്കര്‍, “അനുഷ്ഠാനകലകള്‍” - ഡോ. എ. കെ. നമ്പ്യാര്‍, “ശില്ലകലാപാരമ്പര്യം” - ശ്രീ. വിജയകുമാര്‍മേനോന്‍, “ചിത്രകലാപാരമ്പര്യം” - പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, “കേരളസംഗീതം” - ഡോ, കെ. ഓമനക്കുട്ടി, “ചലച്ചിത്രസംഗീതം” - ശ്രീ. രവിമേനോന്‍, “ദൃശ്യകലകൾ” - ഡോ. കവടിയാര്‍ രാമചന്ദ്രന്‍, “കേരളീയവാദ്യകലകള്‍'” - ശ്രീ. കെ. വി. രാജഗോപാലന്‍കിടാവ്‌, “നാടന്‍കളികള്‍”, “വിനോദങ്ങള്‍” - ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, “ശാസ്ത്രവും ശാസ്ത്രസാഹിത്യവും” - ഡോ. സി. ജി, രാമചന്ദ്രന്‍നായര്‍,” ജ്യോതിശ്ലാസ്ത്രവും ജ്യോതിഷവും” - ഡോ. കെ. ജനാര്‍ദ്ദനക്കുറുപ്പ്‌, “ആയുര്‍വേദപൈതൃകം” - ഡോ. എന്‍. എസ്‌. നാരായണന്‍നായര്‍, “കാര്‍ഷികപാരമ്പര്യം” - ഡോ. ആര്‍, ഗോപീമണി, “ഭമിശാസ്ത്രസവിശേഷതകള്‍” - പ്രൊഫ. എസ്‌. മോഹന്‍കുമാര്‍, “ക്ഷേത്രസങ്കല്ലം” - ശ്രീ. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നന്പൂതിരിപ്പാട്‌, “വാസ്തുശാസ്ത്ര” - ഡോ. ആശാലത തമ്പുരാന്‍, 'മന്ത്ര- തന്ത്രപൈതൃകം- ഡോ. ബി. സി, ബാലകൃഷ്ണന്‍, “നാട്ടുവൈദ്യം” - ഡോ. എന്‍. അജിത്കുമാര്‍, “പുരാവസ്തഗവേഷണം” - ഡോ. എസ്‌. ഹേമചന്ദ്രന്‍, “സമ്പദ്‌.വ്യവസ്ഥ്‌ - പ്രൊഫ. കെ. അരവിന്ദാക്ഷന്‍, “നാണയം, അളവ്‌, തൂക്കം, സമയം” - ശ്രീ. പി. ഗോപകുമാര്‍, “സ്ഥലനാമങ്ങള്‍' - ഡോ. വിളക്കുടി രാജേന്ദ്രന്‍,” രാഷ്ട്ീയപാരമ്പര്യ” - ഡോ. എം. ജി. എസ്‌. നാരായണന്‍, “സാമൂഹികപരിണാമം” - ഡോ. കെ. ജയപ്രസാദ്‌,” കേരളീയനവോത്ഥാനം” - പ്രൊഫ. സി. ഐ. ഐസക്‌, “ദേശീയതയും കേരളവും” - ഡോ. എം. എന്‍. കാരശ്ശേരി, “നീതിന്യായപാരമ്പര്യം” - ജന്റ്റിസ്‌ കെ. പി. രാധാകൃഷ്ണമേനോൻ, “നാട്ടുഭരരണസമ്ത്രദായങ്ങള്‍” - ഡോ. ബി. വി. ശശികുമാര്‍,” ഭരണനിര്‍വഹണം' - ശ്രീ. സി. പി. നായര്‍ ഐ. എ. എസ്‌. (റിട്ട.), “കേരളവും സ്വാതന്ത്യസമരവും” - ശ്രീ. മലയിന്‍കീഴ്‌ ഗോപാലകൃഷ്ണന്‍, “സ്ത്രീത്വം: ഒരു ചരിത്രാന്വേഷണം” - ഡോ. പി. ഗീത, “ആരാധനാലയങ്ങള്‍” - ഡോ. എം. ജി, ശശിഭൂഷൺ, “ആരാധനാസമ്്രദായങ്ങള്‍' - ശ്രീ, മണ്ണടി ഹരി, “ഗോത്രസംസ്കൃതി '- ഡോ, ടി. മാധവമേനോന്‍ ഐ. എ. എസ്‌. (ട്ട.), “നാടോടിപാരമ്പര്യം” - ഡോ. എം. വി. വിഷ്ണുനമ്പൂതിരി, “നാട്ടറിവുകള്‍” - ഡോ. സി, ആര്‍. രാജഗോപാലന്‍, “ഭക്ഷണം, വേഷം, ആചാരാനഷ്ടഠാനങ്ങള്‍” - ഡോ. എന്‍. അജിത്കുമാര്‍, “വാണിജ്യം” - ഡോ. എം. ഗംഗാധരന്‍, “ഉത്സവാഘോഷങ്ങള്‍” - ഡോ, എഴുമറ്റൂര്‍ രാജരാജവര്‍മ്മ,” ഗതാഗതചരിത്രം” - ഡോ. ടി. ജി, മാധവന്‍കുട്ടി, “വര്‍ത്താവിനിമയപാരമ്പര്യം” - ശ്രീ. ജോസ്‌ പനച്ചിപ്പുറം, “കുലത്തൊഴിലും കുടില്‍വ്യവസായവും” - ഡോ. കെ. പി. ദിലീപ്കുമാര്‍,” സൈനികപാരമ്പര്യം' - ഡോ. ജി. കൃഷ്ണന്‍നാടാര്‍, “നാവികപാരമ്പര്യം” - ഡോ. കെ. കെ. എന്‍. കുറുപ്പ്‌, “കളരിപാരമ്പര്യം” - ഡോ. എ. കെ. വേണുഗോപാല്‍, “കായികവിനോദം” - ശ്രീ. യദുകലകുമാര്‍, “കേരളത്തിലെ കോട്ടകള്‍” - ഡോ. എസ്‌. ഹേമചന്ദ്രന്‍. (ibid) 62 ““സംസ്കാരത്തെക്കുറിച്ചുളള പഠനം... പുതിയതല്ല. കേരളസംസ്കാരമെന്ന പേരില്‍ത്തന്നെയുള്ള കോഴ്‌സുകള്‍ മലയാളത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായി നേരത്തേ മുതല്‍ ആരംഭിച്ചിട്ടുണ്ട്‌. സംഗീതം, നൃത്തം, ചിത്രകല തുടങ്ങിയവയ്ക്ക്‌ പഠനവകുപ്പുകള്‍ പലയിടത്തുമുണ്ട്‌. കേരളകലാമണ്ഡലത്തെ സാംസ്കാരികസര്‍വ്വകലാശാലയായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങള്‍ സൂലിപ്പിക്കുന്ന സംസ്കാരത്തേക്കാള്‍ ആഴവും വ്യാപ്തിയും സംസ്കാരപഠനം... എന്ന പുതിയ ഈ സമീപനത്തിനുണ്ട്‌.” (മലയാളപഠനസംഘം. ‘ആമുഖം'. സംസ്ക്കാരപഠനം. പേജ്‌ 10) 7സംസ്കാരപഠനമെന്ന കൂട്ടുവാക്കിന്റെ അര്‍ത്ഥധ്വനനശേഷി, എത്ര വിപുലീകരിച്ചാലും, സംസ്‌കാരത്തെക്കുറിച്ചുള്ള പഠനം എന്നിടത്തോളമേ വരൂ. എന്നാല്‍, സാംസ്്‌കാരികപഠനങ്ങള്‍ എന്ന പ്രയോഗത്തിന്റെ നില അതല്ല. സാംസ്കാരികഘടങ്ങളെ മുന്‍നിര്‍ത്തിയുള്ള സവിശേഷ പഠനപദ്ധതിതന്നെയാണത്‌. കള്‍ച്ചറല്‍” എന്ന വിശേഷണപദഭദം വഹിക്കുന്നത്‌, 'സംസ്കാരത്തെക്കുറിച്ചുള്ള' എന്ന പ്രാഥമികവും കേവലവുമായ വൈയാകരണാര്‍ത്ഥമല്ല; “സാംസ്കാരികമായ” എന്ന സമാന്തരവും അസാധാരണവുമായ വ്യതിരിക്താര്‍ത്ഥമാണ്‌. എന്തിനെയെങ്കിലും സാംസ്കാരികമായി പഠിക്കുന്നതിനെയാണ്‌ സാംസ്കാരികപഠനങ്ങള്‍ എന്ന പ്രയോഗംകൊണ്ടുദ്ദേശിക്കുന്നത്‌ എന്ന ധാരണതന്നെയാണ്‌ ആ അര്‍ത്ഥകല്ലനയില്‍ അങ്കിതമാകുന്നത്‌. 91 “സ്റ്റഡീസ്‌” എന്ന, വിശേഷ്യമായി വരുന്ന വാഗംശം നിയതാര്‍ത്ഥത്തിലുള്ള ശാസ്ത്രീയപ്രയോഗമാണ്‌ എന്ന്‌ പി. ഗോവിന്ദപ്പിള്ള എടുത്തുപറയുന്നു. ഒരു മണ്ഡലത്തെക്കുറിച്ചുള്ള അക്കാദമിക്‌ പഠനത്തിനാണ്‌ “പഠനങ്ങള്‍” എന്നുപയോഗിക്കുന്നത്‌. ആ രീതിയിലുള്ള പരമ്പരാഗതപ്രയോഗമാണ്‌ Social Studies എന്നത്‌. Film Studies മുതൽ Kerala Studies വരെ പുതിയ ഉദാഹരണങ്ങളും ആ മൂശയില്‍ വാര്‍ക്കപ്പെട്ടവയായുണ്ട്‌ (2011 31) 2.വ്യാകരണത്തെ വിച്ഛേദിക്കുന്ന പ്രയോഗംകൂടിയാണത്‌. ‘പഠനങ്ങള്‍” എന്ന വാക്കിലെ ബഹുവചനപ്രത്യയം ബഹുവചനവാചിയല്ല. ഏകവചനത്തെയാണത്‌ സൂിപ്പിക്കുന്നത്‌ - ഒട്ടേറെ പഠനസരണികളുടെ ഏകോപിതരൂപമാണ്‌ സാംസ്കാരികപഠനങ്ങള്‍ എന്ന നിലയ്ക്ക്‌. '0“ബ്രിട്ടനില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സാജന്യവും നിര്‍ബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം നിയമാധിഷ്ഠിതമായി പ്രചാരത്തില്‍ വന്നതോടെ തൊഴിലാളികളുടെ ഇടയിലെ സാക്ഷരത... ഏതെല്ലാം തരത്തിലുള്ള ഫലങ്ങളാണ്‌ ഉളവാക്കിയത്‌ എന്നതും പൊതുവേയുള്ള പുത്തന്‍ 63 മാധ്യമവിപ്ലവും ഇളക്കിവിട്ട പ്രതികരണങ്ങളും ആണ്‌ ഹോഗാര്‍ട്ടിന്റെ കൃതിയിലെ വിഷയം.” (ഗോവിന്ദപ്പിള്ള 2011 34) '1“വില്യംസിന്റെ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം റീഡിംഗ്‌ ആന്‍ഡ്‌ ക്രിട്ടിസിസം ആണ്‌.” (ഷീബ എം. കുര്യന്‍. 12) '2“വവില്യംസിന്റെ ഏറ്റവും പ്രശസ്തി നേടിയ രചന കള്‍ച്ചര്‍ ആന്‍ഡ്‌ സൊസൈറ്റി 7780- 1950 ആണ്‌.” (ibid 39) '3“ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ 1964-ല്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടെമ്പററി കള്‍ച്ചറല്‍ സ്റ്റഡീസ്‌ ആണ്‌ ഈ ധൈഷണികപഭദ്യതിക്ക്‌... അസ്തിത്വം നല്‍കിയത്‌.” (ഗോവിന്ദപ്പിള്ള. സംസ്ക്കരപഠനങ്ങള്‍. 35) 141 .“അല്‍ത്തൂസറിന്റെ ഘടനാവാദത്തില്‍നിന്നും ഗ്രാംഷിയുടെ ജൈവബ്ുദ്ധിജീവി- സിദ്ധാന്തത്തിലേയ്ക്കു നീങ്ങുകയാണ്‌ സ്റ്റുവര്‍ട്ട്‌ ഹാള്‍ ചെയ്തത്‌” (സുനില്‍ പി. ഇളയിടം. 2011 136). 2.“ബ്രിട്ടീഷ്‌ സംസ്കാരപഠനത്തിന്‌ അടിത്തറയൊരുക്കിയ സാമഗ്രികളിലൊന്നായും അദ്ദേഹത്തിന്റെ (ഇ. പി. തോംസണ്‍) ഇംഗ്ലീഷ്‌ തൊഴിലാളിവര്‍ഗ്ഗത്തിന്റെ രൂപീകരണം എന്ന കൃതി പരിഗണിക്കപ്പെട്ട വരുന്നു... ഈ ഗ്രന്ഥത്തിനു മാര്‍ക്ലിസ്ററ്‌ സംസ്കാരപഠനമേഖലയില്‍ കൈവന്ന സ്ഥാനത്തിനുകാരണം വര്‍ഗ്ഗം എന്ന പരികല്ലനയെ അതു പുനര്‍നിര്‍വചിക്കുന്നു എന്നതിനാലാണ്‌.” (ibid 132) '51926-ല്‍ ഹൊര്‍ഖീമര്‍ ഫ്രാങ്ക്ഫര്‍ട്ടിൽ ലെക്ചററായി. 1930-ല്‍ പ്രൊഫസറും. തുടര്‍ന്ന്‌ ഇന്‍സ്റ്റിറ്റ ഓഫ്‌ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ കാള്‍ ഗ്രണ്‍ബെര്‍ഗ്‌ ഒഴിഞ്ഞഞോടെ ആ സ്ഥാനത്തുമെത്തി. (Sia 542). '6“ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്‌ നഗരത്തില്‍ 1923-ല്‍ സ്ഥാപിതമായ സാമൂഹൃഗവേഷണവിദ്യാപീഠവുമായി (ഇന്‍സ്റ്റിറ്യട്ട ഓഫ്‌ സോഷ്യല്‍ റിസര്‍ച്ച്‌) ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അതിപ്രതിഭാശാലികളായ മനീഷിമാര്‍ ആവിഷ്കരിച്ച ലപ സാമൂഹ്യ-സാംസ്കാരിക- രാഷ്ഴീയസിദ്ധാന്തങ്ങളില്‍നിന്നും സാംസ്കാരികപഠനത്തിന്‌ പല വിഭവങ്ങളും ലഭിച്ചിട്ടുണ്ട്‌.” (ഗോവിന്ദപ്പിള്ള 2011 37) 64 '7തത്വശാസ്ത്രത്തിലെയും ശാസ്ത്രത്തിലെയും അനുമാനവും (Reason) യുക്തിയും (Logic) ഉപയോഗിച്ച്‌ എങ്ങനെയാണ്‌ ബൌദ്ധികചരിത്രം ഒരുതരം സമൂഹത്തിലെ കുലീനമായ മനോനിയന്ത്രണരൂപം മെനഞ്ഞെടുത്തതെന്ന്‌ ഹൊര്‍ഖീമറും അഡോര്‍ണോയും വിശദമാക്കി. എന്താണ്‌ സംസ്കാരം എന്ന ചോദ്യം (നിത്യജീവിതത്തില്‍ സംസ്കാരത്തിന്റെ സ്ഥാനമെന്തെന്ന ചോദ്യവും) അതുവരെ ഒരുകാലത്തും മുഴങ്ങിയിട്ടില്ലാത്ത വിധം ചരിത്രത്തിലുയര്‍ന്നു. “വാസ്തവത്തില്‍ ഫ്രാങ്ക്ഫര്‍ട്ട്‌ ചിന്തകര്‍ സംസ്കാരവിചാരമേഖലയ്ക്കു നല്‍കിയ വലിയ സംഭാവന... സംസ്കാരവ്യവസായത്തെക്കുറിച്ചുള്ള... വിശദീകരണങ്ങളാണ്‌... സിനിമ, സംഗീതം, പത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ ആള്‍ക്കൂട്ടകലയുടെ സ്വഭാവം കൈവരിക്കുന്നതായി അവര്‍ കണ്ടെത്തി. ” (സുനില്‍ 2011 123) '9മനുഷ്യന്റെ പരിപൂര്‍ണ്ണതയുടെ അവസ്ഥ, കലയോടും സാഹിത്യത്തോടും ബന്ധപ്പെടുത്തിയ പരികല്പന, ജീവിതത്തിന്റെ എല്ലാ അവസ്ഥകളെക്കുറിച്ചുമുള്ള വിവരണം എന്നിങ്ങനെയാണ്‌ അതുവരെ സംസ്കാരം നിര്‍വചിക്കപ്പെട്ടത്‌. 20“ആ രചനയിലേയ്ക്കു തിരിഞ്ഞുനോക്കി 1983-ലെ പതിപ്പില്‍ വില്യംസ്‌ ഇങ്ങനെ നിരീക്ഷിക്കുന്നു: “ആ പുസ്തകം പുതിയ തരത്തിലുള്ള പ്രശ്നങ്ങളും ചോദ്യങ്ങളുമാണ്‌ ഉന്നയിച്ചത്‌...വായനയുടെയും പുനര്‍വായനയുടെയും പുസ്തകമാണത്‌.” (ഷീബ 39) 21Lewis, Jeff. Cultural Studies: The Basics. London:Sage 2008 109-140 22“The most important and immediate reason for the explosion in cultural studies is the ‘crisis’ that has comeover the humanities in general and literary studies in particular... The crisis... is more pronounced in the case of literary studies. Consensus regarding the institutionalize teachg/studying of canonical literary texts has become difficult in the wake of post-structuralist decentring of the canon and the problematizing of the very category of literature.” (Christopher, K. W. Rethinking Cultural Studies. Jaipur: Rawat 2005 11-12) 23പോക്കര്‍, പി. Odd.. ‘AUMINALNGO GIOWWIMO®e’. G/OJ/MIMOo. 210) GHB OBM4. കോഴിക്കോട്‌: പ്രോഗ്രസ്‌ 2010 5 65 24°1947/ലാണ്‌ ഗ്രാംഷിയുടെ ജയില്‍ക്കത്തുകളുടെ ഒരു സംഗൃഹീതപതിപ്പ്‌ ഇറ്റലിയില്‍ പ്രസിദ്ധീകരിച്ചത്‌. 1951 ആയപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജയില്‍ക്കുറിപ്പുകളും മുന്‍കാലരചനകളും ഉള്‍പ്പെടെയുള്ള കൃതികള്‍ ആറു വലിയ വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു... ഇംഗ്ലീഷില്‍ 1957- ലാണ്‌... ജയില്‍ക്കുറിപ്പുകളുടെ ഒരു സംഗ്രഹം പ്രസിദ്ധീകരിച്ചത്‌. കുറേക്കൂടി വിപുലമായ ജയില്‍ക്കുറിപ്പുകളില്‍നിന്നു തെരഞ്ഞെടുത്ത ഭാഗങ്ങള്‍... 1971-ല്‍ പ്രസിദ്ധീകരിച്ചു.” (ഇ. എം. എസ്‌, ഗോവിന്ദപ്പിള്ള, പി.. ഗ്രാംഷിയന്‍ വിചാരവിച്ലവം. അഞ്ചാം പതിപ്പ്‌. തിരുവനന്തപുരം: ചിന്ത 2008 8) 25 ഫ്രാങ്ക്ഫര്‍ട്ട്‌ സ്കൂളിന്റെ ഉര്‍ജസ്വലമായ പ്രവര്‍ത്തനകാലത്തും 1950-കളിലും 1960-കളിലും ബ്രിട്ടണില്‍ ഹോഗാര്‍ട്ടും വില്യംസും തോംസണും ഹോളും മറ്റും സാംസ്കാരിപഠനങ്ങള്‍ക്ക്‌ അടിത്തറ പാകിയപ്പോഴും വേണ്ടത്ര അറിയപ്പെടാതിരുന്ന... ഗ്രാംഷി പില്‍ക്കാലത്ത്‌ ഈ രീതിശാസ്ത്രത്തിന്റെയും സിദ്ധാന്തത്തിന്റെയും വികാസത്തില്‍ വലിയ പങ്കുവഹിച്ചു.” (ibid 37) 26ഷീബ എം. കുര്യന്‍ മറയ്മങ്ങ്‌ വില്യംസ്‌. തിരുവനന്തപുരം: ചിന്ത 2012 121 27Lewis, Jeff. Cultural Stud/es: The Basics. London:Sage 2008 109-140 28Cultural theory must be able to give some account of its own historical rise, flourishing and fluttering. Strictly speaking, such theory goes back as far as Plato. In form of most familiar to us, however, it is rally a product of an extraordinary decade and a half, from about 1965 to 1980. (Eagleton 2004 23 - 24) 29“തന്റെ അവതരണത്തിലും അന്വേഷണത്തിലും മാര്‍ക്സ്‌ അവലംബിക്കുന്നത്‌ താര്‍ക്കിക (dialectical) രീതിയാണ്‌... സംവാദത്തില്‌ വൈരുദ്ധ്യങ്ങള്‍ വളരുകയും അവയുടെ പരിഹാരത്തിലൂടെ സതൃത്തിലേയ്ക്കു നാം കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ഇതിനെ നമുക്കു താര്‍ക്കികപ്രക്രിയ എന്നുവിളിക്കാം. അതിന്റെ അടിസ്ഥാനപരമായ മുന്നു ഘട്ടങ്ങളാണ്‌ സമര്‍ഥനം (tneട്ട), നിഷേധം (antithesis), സമന്വയം (ട്യntheട്ട) എന്നിവ. നേരായ എല്ലാ ചിന്തയിലും ഈ താര്‍ക്കികഗതി കണ്ടെത്താന്‍ കഴിയും... സംവാദത്തിലെ ഈ ത്രിമാനതാളക്രമത്തെ എല്ലാ ചിന്തയുടെയും യാഥാര്‍ത്ഥത്തിന്റെയും ചാലകതത്ത്വമായി പ്രതിഷ്ഠിച്ച ആദ്യത്തെ ചിന്തകന്‍ ഹെൌഗല്‍ ആണ്‌. (സെബാസ്റ്യന്‍ കാപ്പന്‍. മാര്‍ക്കിയ൯ ദര്‍ശനം. കോട്ടയം: എന്‍. ബി. എസ്‌. 2012 13-14). 30ibid 13. 66 31വൈരുദ്ധ്യചിന്തയിലെ അറിയുക എന്ന പ്രക്രിയയുടെ വൈരുദ്ധ്യാത്മകഗതിയും വിഷയിയും (Subject) allama (Object) തമ്മിലുള്ള ബന്ധവും തത്വശാസ്ത്രപരമായി ഇങ്ങനെ വിശദീകരിക്കാം: ചെടിയില്‍ നില്ക്കുന്ന പൂവ്‌ (വിഷയം), അതിനെ കാണുന്നയാളില്‍ (വിഷയി) നിന്നു വേറിട്ട നിലനില്ലള്ളതാണ്‌ എന്ന്‌ സാധാരണനോട്ടത്തില്‍ തോന്നാം. എന്നാല്‍, കാണി പൂവിനെപ്പറ്റി വിശദീകരിക്കേണ്ടിവന്നാല്‍ ഇന്ന നിറമുള്ള, ഇത്ര വലുപ്പമുള്ള, ഈ മട്ടില്‍ ഇതളുകളുള്ള പൂവ്‌ എന്നാണ്‌ പറയേണ്ടിവരിക. വിശേഷണങ്ങളുടെ പട്ടികാവത്കരണമായാണ്‌ പൂവിനെക്കുറിച്ചുള്ള ആഖ്യാനം യാഥാര്‍ത്ഥ്യമാവുക എന്നു സാരം. കാണി പറഞ്ഞതെല്ലാം പൂവിന്റെ ഗുണങ്ങളാണ്‌. പക്ഷേ, അവയത്രയും സാര്‍വത്രിക ആശയങ്ങളുമാണ്‌ (Universal Concept). പൂവില്‍നിന്നു സ്വതന്ത്രമായി നില്ക്കുന്ന ആശയങ്ങള്‍. ഈ പൂവിനെ മാത്രമല്ല മറ്റു പലതിനെയും വിശേഷിപ്പിക്കാനും അവ ഉപയോഗിക്കാം. അവയുള്ളത്‌ പുവിലല്ല. നമ്മുടെ അറിവിലാണ്‌. ചിന്തിക്കുന്ന മനുഷ്യന്റെ മനസ്സില്‍, മസ്തിഷ്കത്തില്‍, ബോധത്തില്‍. വിഷയിയില്‍നിന്നു സ്വതന്ത്രമായി നില്ക്കുന്ന വിഷയം, വിഷയിയുടെ വര്‍ണ്നാവിഷയമായി മാറുമ്പോള്‍ വിഷയിയുടെതന്നെ ഭാഗമാണ്‌ എന്നു തെളിയുന്നു. പുറത്തുള്ള പുവല്ല, ആ പൂവിന്‌ മനുഷ്യന്‍ നല്കുന്ന ഭാഷ്യമാണ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉള്ളത്‌. വിഷയം വിഷയിതന്നെയായി മാറുന്നു. മനുഷ്യന്റെ ആശയനീര്‍മ്മിതിയാണ്‌ അയാളുടെ ലോകം. ഈ നിലപാടിന്റെ വികാസമായി സാംസ്കാരികപഠനങ്ങളെ വിശേഷിപ്പിക്കാം. 32*എഴുതിയതോ അച്ചടിച്ചതോ ആയ ഒരു പഠനത്തില്‍ ഉപശൂഹനം ചെയ്തിരിക്കുന്ന ഒന്നല്ല അര്‍ത്ഥമെന്നും അതു വായിച്ചെടുക്കുന്ന ആളുടെ രാഷ്ടീയ-സാമൂഹ്യപശ്ചാത്തലവും പരിശീലനവും അനുസരിച്ച്‌ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും” അദ്ദേഹം നിരീക്ഷിച്ചു.” (ഗോവിന്ദപ്പിള്ള. 2011 36). അര്‍ത്ഥം ഒരു സാമൂഹികോല്ലാദനമാണ്‌, ഒരു പ്രയോഗം... ഭാഷയും പ്രതീകവത്കരണവുമാണ്‌ അര്‍ത്രഥോത്പാദനത്തിന്റെ വഴികള്‍ (ഹാള്‍ 1980 67). 34സാംസ്കാരികപഠനങ്ങള്‍ റെയ്മണ്‍ഡ്‌ വില്യംസ്‌ സാംസ്കാരികഭതികവാദമെന്നു നാമകരണം ചെയ്ത ആശയപ്രസ്ഥാനത്തിന്റെ വര്‍ത്തമാനരൂപമാണ്‌... ഇടതുപക്ഷസാംസ്കാരികാവബോധവും മാര്‍ക്സിയന്‍ അപഗ്രഥനരീതിയും സൈദ്ധാന്തികമായി സംയോജിപ്പിക്കുന്ന സമ്പ്രദായം (സുകുമാരന്‍, വി. മാര്‍ക്ണിയ൯ സരദ്ദഭരൃശാസ്ത്രം നവസിദ്ധാന്തങ്ങള്‍. ചിന്ത, തിരുവനന്തപുരം. 2009 30). 35Miller and Brovit. Contemporary Cultural Theory. Delhi: Rawat 2003 1 36Gupta, Neelanjana. Approaches in Literery Theory. Delhi: Worldview 2004 1 67 37“വ്യവസ്ഥാപിതമായ പഠനസന്്രദായങ്ങളുടെ പരമ്പരാഗതമായ അതിരുകള്‍ പരസ്പരം കൂടിക്കലരുകയും മാഞ്ഞുപോവുകയും ചെയ്യുന്ന ഇടമാണ്‌ സാംസ്കാരികപഠനത്തിന്റെ ഇടം... നിലവിലുള്ള പഠനസമ്ത്രദായങ്ങളുടെ സുനിശ്ചിതമായ അതിരുകള്‍ക്കു കുറുകേ രൂപപ്പെട്ട മണ്ഡലം.” (മധു, ടി. വി. 2011 174-175) 38ഉളണ്മകളെ അങ്ങനെ നിരൂപിക്കുമ്പോഴാണ്‌, മനസ്സിലാക്കുമ്പോഴാണ്‌, വിശദീകരിക്കുമ്പോഴാണ്‌, തിരയുമ്പോഴാണ്‌, അപനിമ്മിക്കുമ്പോഴാണ്‌ സാംസ്കാരികമായ നിരൂപിക്കലും മനസ്സിലാക്കലും വിശദീകരിക്കലും തിരയലും അപനിമ്മിതിയും സംഭവിക്കുന്നത്‌. അങ്ങനെയാണ്‌, സാംസ്കാരികപഠനങ്ങള്‍ സാംസ്കാരികമായ വ്യാഖ്യാനിക്കലായി മാറുന്നത്‌. 39വരള്‍ച്ചയെ ദൈവകോപമായിക്കാണാം, ഗ്രഹപ്പീഴയായിക്കാണാം, രാജാവിന്റെ തെറ്റുകളുടെ സൂചനയായിക്കാണാം, പ്രകൃതിപ്രതിഭാസമായിക്കാണാം, മനുഷ്യന്‍ ചെയ്ത പ്രകൃതിനാശത്തിന്റെ തിരിച്ചടിയായിക്കാണാം, ആനൂത്രണമികവിന്റെ അഭാവമായും കാണാം. അവയൊന്നുമല്ല വരള്‍ച്ച. എങ്കിലും, ആ ആഖ്യാനങ്ങള്‍ക്കു മുഴുവന്‍ അതതിന്റെ വ്യവഹാരപ്രതലങ്ങളില്‍ വരള്‍ച്ചയെ തൃഷ്തികരമായി വിശദീകരിക്കാനാകും. വരള്‍ച്ചയെന്ന പ്രത്ക്ഷത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ മാത്രമാണവ എന്നതാണ്‌ യാഥാര്‍ത്ഥ്യം. വരള്‍ച്ചയുടെ പ്രതീതിഭിന്നതകളായാണ്‌ ഓരോ വരള്‍ച്ചാഭാഷ്യവും അര്‍ത്ഥവത്താകുന്നത്‌. അവയില്‍ ചിലതിന്‌ ഒരേ സമയം നിലനിലല്‍്ക്കാനാകും. ചിലതിനാകട്ടെ, മറ്റു ചിലതിന്റെ നിഷേധമായേ, അതിനെ എതിര്‍ത്തുകൊണ്ടുമാത്രമേ നിലനില്ലള്ളു അവയും അവയുടെ അപരങ്ങളും ഏറ്റമുട്ടുംഭാഷ്യങ്ങളാണ്‌. 40Danesi, Marcel. (2009) Dictionary of Media and Communications. U. S. A.: M. E. Sharpe 83 4'“സംസ്കാരമെന്നത്‌, ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും സങ്കീര്‍ണ്ണമായ രണ്ടോ മൂന്നോ വാക്കുകളിലൊന്നാണ്‌. ഇതിന്‌ ഭാഗികമായ ഒരു കാരണം, ഒട്ടേറെ യൂറോപ്യൻ ഭാഷകളില്‍ അതിനുണ്ടായ ഗഹനമായ ചരിത്രവികാസമാണ്‌. എന്നാല്‍, അത്‌ ഇപ്പോള്‍ പല വ്യത്യസ്ത വൈജ്ഞാനികമേഖലകളിലും വ്യത്യസ്തവും വിരുദ്ധവുമായ ചിന്താപദ്ധതികളിലും സുപ്രധാനമായ സങ്കല്ലങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ്‌ പ്രധാനകാര്യം.” (Williams, Raymond. Television: Technology and Cultural Form. First Indian Reprint. London: Routledge 2004 87) 42എന്തിനെയെങ്കിലും, വിശേഷിച്ച്‌ കന്നുകാലികളെയോ വിളകളെയോ, പോറ്റുകയോ വളര്‍ത്തുകയോ ചെയ്യുക എന്നതായിരുന്നു കള്‍ച്ചറിന്റെ ആദ്യത്തെ അര്‍ത്ഥം. അങ്ങനെയാണ്‌ കൃഷിയുടെ ഇംഗ്ലീഷ്‌ വാക്കായ Agriculture ഉണ്ടായത്‌. ലാറ്റിനിലെ അഗ്രികള്‍ച്ചുറ (Agricultura) എന്ന വാക്കില്‍നിന്നാണ്‌ 68 മധ്യകാല ഇംഗ്ലീഷില്‍ ആ പദമെത്തിയത്‌. “വയല്‍” aHIMe@nAss ‘Mone’ (Ager) ‘Ase@oos'’ എന്നര്‍ത്ഥമുള്ള 'കള്‍ച്ചുറ' (Cധturക) എന്നീ വാക്കുകളുടെ ചേര്‍പ്പായിരുന്നു അത്‌. ഇവിടെയാണ്‌, കള്‍കച്ചറിന്റെ കൂടുതല്‍ പ്രചാരം കിട്ടിയ അര്‍ത്ഥത്തിന്റെ - കുലീനാര്‍ത്ഥത്തിന്റെ - പിറവി. ഉന്നതസംസ്കാരത്തെ (High Culture) മാത്രം സംസ്കാരമായിക്കാണുന്ന രീതിയും അതോടെ നിലവില്‍വന്നു. സംസ്കാരം 'സമ്പൂര്‍ണ്ണതയുടെ പഠനമാണ്‌ എന്ന മാത്യൂ ആര്‍നോള്‍ഡിന്റെ (1822- 88) വാക്കുകള്‍ ഇതിനു തെളിവാണ്‌. പില്‍ക്കാലത്ത്‌, ആ അര്‍ത്ഥങ്ങളിലാണ്‌ സംസ്കാരം പരക്കെ മനസ്സിലാക്കപ്പെട്ടത്‌ (Giles J and Middleton T. 10) മെച്ചപ്പെട്ടത്‌, മെച്ചപ്പെടുത്തിയത്‌ എന്നൊക്കെയുള്ള വിവക്ഷയുണ്ട്‌ സംസ്കാരം എന്ന പ്രയോഗത്തില്‍. ഒട്ടേറെ പ്രാകൃതങ്ങളും ഒരു സംസ്കൃതവുമാണ്‌ സംസ്കൃതകാവ്യസന്ദര്‍ഭങ്ങളില്‍. ആ വ്യവഹാരസന്ദര്‍ഭം അപരിഷ്കൃതം/പരിഷ്‌കൃതം എന്നിങ്ങനെയുള്ള ഒരു വിപരീതകല്ലനയിലൂടെ സംസ്കാരത്തിന്റെ കുലീനാര്‍ത്ഥത്തിന്റെ ഭാഷാപ്രയോഗം സാധ്യമാക്കുന്നു. അസംസ്്‌കൃവസ്തുക്കള്‍ സംസ്കരിക്കുന്നു എന്നു പറയുമ്പോഴും, ജഡം സംസ്ശരിക്കുന്നു എന്നു പറയുമ്പോഴും അസംസ്‌കൃതം/സംസ്‌കൃതം എന്ന ദ്വന്വസൂചനയിലൂടെ ഭാഷ ആ അര്‍ത്ഥകല്ലനയെ പിന്‍പറ്റന്നു. “സംസ്കാരം എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നിര്‍വചനാതീതമാണ്‌. സമുത്കൃഷ്ടമായ ആശയാദര്‍ശങ്ങള്‍, വിശാലവീക്ഷണം, ചിന്താശക്തി, വിവേചനശക്തി, കുലീനത, അനുരഞ്ജനശീലം, പക്വത തുടങ്ങിയ സദ്ഗുണങ്ങളുള്ള വ്യക്തി സംസ്കാരസമ്പന്നനാണെന്നു കരുതാം. പൊതവേ, ഈ വിശിഷ്ടഗണങ്ങള്‍കൊണ്ടനുഗൃഹീതമായ ജനതയും സംസ്കാരസമ്പന്നമാണെന്നു പറയാം.” (രാമചന്ദ്രന്‍ നായര്‍, പന്മന. “ആമുഖം”. ഭകേരളസനംസ്ക്കാരപഠനങ്ങള്‍. എഡി. പന്മന രാമചന്ദ്രന്‍ നായര്‍. കോട്ടയം: കറന്റ്‌ 2011 5) 4വസന്തന്‍, എസ്‌. കെ. “പ്രസ്താവന്‌. സംസ്ക്കാരപഠനം ചര്ത്രം സ്ദ്ധാത്തം പ്രയോഗം. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം 201 17 47Eagleton 2004, 24 48“Culture had traditionally signified almost the opposite of capitalism. The concept of culture grew up as a critique of middle-class society, not as an ally of it. Culture was about values rather than prices, the moral than material, the high minded rather than philistine.” (Eagleton 2004: 24) 69 രവീന്ദ്രന്‍, പി. പി. സംസ്ക്കാരപഠനം ഒരു മുലം. കോട്ടയം: ഡി. സി. 2002 23 സമൂഹത്തില്‍ അര്‍ത്ഥങ്ങളെയും (Meaniനദട) ആശയങ്ങളെയും (ടട) സ്കഷ്ടിക്കുന്ന രീതിയും (Mode) സൃഷ്ടിക്കപ്പെടുന്ന അര്‍ത്ഥങ്ങളില്‍ ഏതിനാണ്‌ മുല്യം (Value) എന്നതിറെക്കുറിച്ചു നടക്കുന്ന വിലപേശലും (Negotiation) തന്നെയാണ്‌ സംസ്കാരം. 5!ജീവിതത്തെയും കലയെയും സംബന്ധിച്ച കുലീനേതരമായ കാഴ്ച്ചപ്പാടുകളാണ്‌ അഭിരുചിയില്ലാത്തത്‌, ഉപയോഗമില്ലാത്തത്‌ എന്നൊക്കെ മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെടുന്നത്‌; വഷള്‍ എന്ന പേരു പതിപ്പിച്ചുപോലും നിരാകരിക്കപ്പെടുന്നത്‌. 52ഒരു സമൂഹം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും മനസ്സിലാക്കുന്നതുമായ എല്ലാത്തിനും സമൂഹത്തിലെ അംഗങ്ങള്‍ പല തരം അര്‍ത്ഥങ്ങള്‍ നല്‍കുന്നുണ്ട്‌. അതില്‍ ഏത്‌ അര്‍ത്ഥത്തിനാണ്‌ വില എന്നതിനെപ്പറ്റി സമൂഹത്തില്‍ എപ്പോഴും ഒരു പേശല്‍ നടക്കുന്നുമുണ്ട. ഈ വിലപേശലിനെ നയിക്കുന്നത്‌ കുലീനസംസ്കാരമാണ്‌ (Elite Culture). അതിനാല്‍, കുലീനസംസ്കാരമാണ്‌ അര്‍ത്ഥനിര്‍ണ്ണയനത്തെ നയിക്കുന്നത്‌ എന്നു പറയാം. സംസ്കാരം നിര്‍മ്മിതമാണെന്ന്‌ (Produced) സാംസ്കാരികപഠനങ്ങള്‍ പഠിപ്പിക്കുന്നു. ഒന്നുകൂടി വിശദമാക്കിയാല്‍, സംസ്കാരം നിര്‍മ്മിക്കപ്പെടുന്നതു മാത്രമല്ല വിപണനം ചെയ്യപ്പെടുന്നതും ഉപഭോഗം ചെയ്യപ്പെടുന്നതുമാണ്‌. അതുകൊണ്ടാണ്‌, സംസ്കാരത്തിലെ ചില ഘടകങ്ങള്‍ക്ക്‌ കൂടുതല്‍ പൊലിമയും പ്രാധാന്യവും കിട്ടുന്നത്‌. 546303 സമൂഹത്തില്‍ വ്യാപരിക്കുന്ന വിലയുള്ള അര്‍ത്ഥങ്ങളെ നിര്‍ണ്ണയിക്കുന്നത്‌ അധികാരബന്ധങ്ങള്‍ (Power Relations) കൂടിയാണ്‌. ചില വസ്തുക്കളും വസ്തുതകളും ചിഹങ്ങളം സൂചനകളും സങ്കല്പങ്ങളും ധാരണകളും ആശകളും ആശങ്കകളും സമൂഹത്തില്‍ അര്‍ത്ഥവും വിലയും നേടുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്റെ ഉത്തരം ഇവിടെയാണ്‌. ഈ സാഹചര്യത്തില്‍ സംസ്കാരം അധികാരസംബന്ധി (About power) കൂടിയാണ്‌ എന്നും വരുന്നു. ssEagleton 1991 ‘ibid 153 70 S7ibid 155 S8ibid 6 S9Tucker, Robert. C The Marx-Engels Reader. Norton. 1978 3 6“അധീശവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെയാക്കിമാറ്റുന്നതിലൂടെയാണ്‌ വര്‍ഗ്ഗാധിപത്യം ഉറപ്പു വരുത്താന്‍ മേധാവിവര്‍ഗ്ഗത്തിനു കഴിയുന്നത്‌.” (സുനില്‍ പി. ഇളയിടം 2011 126) 61Turner, Graeme. British Cultural Studies: An Introduction. 3% Edn. London: Routledge, 2003 182 2രവീന്ദ്രന്‍, പി. പി. 2002 39 “Foucault's concept of power has much in common with Althusser's ‘ideology’ and Grasci’s ‘hegemony’ because it rules by consent... Foucaults ‘power, just like ‘ideology and ‘hegemony’, derives its strength from the fact that the subjects deeply believe in wht it tells them, for it gives a sense of belonging and contributes to their well-being.” (Rajitha Venugopal and others. What About Theory ?. Thiruvannathapuram: TES 2011 115 64“പ്രത്യയശാസ്ത്രം എന്ന വാക്ക്‌ മാര്‍ക്സിസ്റ്റുകള്‍ ഉപയോഗിക്കുന്നത്‌ മുഖ്യമായും “ഐഡിയോളജി” (ideo) എന്ന ഇംഗ്ലീഷ്‌ പദത്തിനു സമാനമായിട്ടാണ്‌. അതായത്‌, മാര്‍ക്സ്‌ മുതല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇടതുപക്ഷ ചിന്തകര്‍ വരെ സമൂഹത്തെ ഭരിക്കുന്ന ആശയലോകം (ruling ideas) എന്ന പരികല്പന ദ്യോതിപ്പിക്കാനാണ്‌ പ്രത്യയശാസ്ത്രം എന്ന വാക്ക്‌ ഉപയോഗിച്ചു വരുന്നത്‌” (പോക്കര്‍, പി. കെ.. “അവസാനമില്ലാത്ത പ്രത്യയശാസ്ത്രം”. പ്രത്യയശാസ്ത്രം. ലൂയി അല്‍ത്തുസര്‍. വിവര്‍ത്തനം പി. പി. സത്യന്‍. എഡിറ്റര്‍ ഡോ. പി. കെ. പോക്കര്‍. കോഴിക്കോട്‌: പ്രോഗ്രസ്‌ 2010 6) 65Storey 2 66Carey 65 71 6*We can mean by it (ideology), first, the general material process of production of ideas, beliefs and values in social life. Such a definition is... close to the broader meaning of the term ‘culture’. Ideology, or culture, would here denote the whole complex of signifying practices and symbolic processes in a particular society, it would allude to the way individuals lived their social practices, rather than to those practices themselves, which would be the preserve of politics, economics, kinship theory and so on.” (Eagleton 1991: 28) 68“നമ്മുടെ നിലനില്പിന്റെ ഏതാണ്ടെല്ലാ നിമിഷങ്ങളിലേയ്ക്കും മാധ്യമങ്ങള്‍ കടന്നുകയറുന്നു എന്ന നിരീക്ഷണത്തില്‍നിന്നാണ്‌ മാധ്യമപഠനങ്ങള്‍ ആരംഭിക്കുന്നതെന്ന്‌ മാധ്യമപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാധ്യമീകരണത്തില്‍നിന്ന്‌ രക്ഷപ്പെടാവുന്ന ഒന്നും തന്നെ ഏതാണ്ട്‌ ഇല്ലതന്നെ” (പ്രസ്സും വില്യംസും 2010 194) 6ടഷാജി ജേക്കബ്‌. “മാധ്യമങ്ങളുടെ സാംസ്കാരികരാഷ്ടീയം.” സംസ്കാരപഠനം ചരിത്രം ന്പീദ്ധാന്തം പ്രഭയാഗം. ശൃകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011 360 7 ഡോ. ടി. എം. തോമസ്‌ ഐസക്കും എന്‍. പി. ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുമട നിര്‍മ്മിതി മാധ്യമവിമര്‍ശനം 2000 - 2009 എന്ന പുസ്തകത്തില്‍ മാധ്യമവിമര്‍ശത്തിലെ ലിബറല്‍ ചിന്താഗതിയെ പരിചയപ്പെടുത്തിയിട്ടുണ്ട്‌. പേജ്‌ 40 -43 പലര്‍ക്കും മാധ്യമപഠനങ്ങളുടെ ബൈബിള്‍ ആണ്‌ മക്‌ ലൂഹന്റെ ഗ്രന്ഥം” (ഷാജി ജേക്കബ്‌. “മാധ്യമപഠനത്തിന്റെ (കമ്യൂണിസ്റ്റ്‌) മാനിഫെസ്റ്റോ”. മിഡിയ. ഒക്ടോബര്‍ 2014 പേജ്‌ 42) 7ibid 42. 73ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ കലാ-സാഹിത്യ-മാധ്യമമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സാംസ്കാരിക-രാഷ്ടീയവിമര്‍ശനപദ്ധതി മാര്‍ക്ലിസമായിരുന്നു. മാര്‍ക്സിയന്‍ വിമര്‍ശനപദ്ധതികള്‍ക്കനുകൂലവും പ്രതികൂലവുമായി നിലവില്‍ വന്ന വാദങ്ങള്‍ അക്കാദമിക- അനക്കാദമികരംഗങ്ങളില്‍ ഒരുപോലെ ശ്രദ്ധനേടി. മാര്‍ക്ലിസ്റ്‌ വിശകലനരീതികള്‍തന്നെ ഒന്നോ രണ്ടോ ദശകം കൂടുമ്പോള്‍ അടിസ്ഥാനപരമായി പരിണമിക്കുകയും മറ്റെല്ലാ ആധുനികവിമര്‍ശനസമവാക്യങ്ങളില്‍നിന്നും ഭിന്നമായി മുഴുവന്‍ സാംസ്കാരികതലങ്ങളെയും വ്യാഖ്യാനിക്കാനുള്ള സൈദ്ധാന്തികശേഷി നേടിയെടുക്കുകയും ചെയ്തു.” (ഷാജി ജേക്കബ്‌. “മാര്‍ക്സിസവും മാധ്യമപഠനവും”'. മീദ്ധിയ. ഏപ്രില്‍ .2016) 72 7*ഹാബര്‍മാസിന്റെ (1929-) നിരീക്ഷണങ്ങള്‍ മാധ്യമചിന്തകളെ സാരമായി സ്വാധിനിച്ചിട്ടുണ്ട്‌. ആധുനികയൂറോപ്പിന്റെ വളര്‍ച്ചയ്ക്ക്‌ മുന്നു ഘട്ടങ്ങളണ്ടെന്ന്‌ അദ്ദേഹം പറയുന്നു. ആദ്യത്തേത്‌, ഭപ്രളക്കളും മതാധ്യക്ഷരും നയിച്ച ഘട്ടം. രണ്ടാമത്തേത്‌, ജനാധിപത്ൃക്രമം വേരുറച്ച ഘട്ടം. മുന്നാമത്തേത്‌, വ്യവസായങ്ങള്‍ നിലവില്‍ വന്ന ഘട്ടം. ഇതില്‍, രണ്ടാം ഘട്ടത്തില്‍ ജനാധിപത്യം വേതറയ്ക്കുന്നതില്‍ പത്രങ്ങള്‍ വലിയ പങ്കുവഹിച്ചുവെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍, മാധ്യമങ്ങളിലൂടെ വിമര്‍ശനാത്മകമായ പൊതുജനാഭിപ്രായം പ്രചരിക്കുകയും ഒരു യഥാര്‍ത്ഥ പൊതുമണ്ഡലത്തെ സൃഷ്ടിക്കുകയും ചെയ്തു. കാപ്പിക്കടകള്‍, ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ അടിത്തറയിലാണ്‌ ഈ പൊതുമണ്ഡലമുണ്ടായത്‌. മുന്നാം ഘട്ടത്തില്‍ ഈ പൊതുമണ്ഡലം ദുര്‍ബ്ുലമാവുകയോ മരിക്കുകയോ ചെയ്ത. അവയ്ക്കു പകരം വരുന്നത്‌ വ്യാപാരാധിഷ്ടിതമായ വന്‍ പ്രചാരണം ലാക്കാക്കിയുള്ള പത്രമാധ്യമമാണ്‌.” (തോമസ്‌ ഐസക്‌, ടി. എം., .ചന്ദ്രശേഖരന്‍, എന്‍. പി. വ്യാജസ്മ്മതിയുട ന്ര്‍മ്മിതി മാധ്യമവിമര്‍ശം 2000 - 2009. തിരുവനന്തപുരം : ചിന്ത 2010 38-39) 7*മാധ്യമക്കുത്തക (Media Monopoly) എന്ന ബെന്‍ ബാഗഡികിയെന്റെ (Ben Haig Bagdikian, 1920-) സുപ്രസിദ്ധഗ്രന്ഥത്തിന്റെ ആദ്യ പതിപ്പിറങ്ങിയത്‌ 1983-ലാണ്‌. അമേരിക്കയിലെ... മാധ്യമമേഖലകളെ നിയന്ത്രിച്ചിരുന്ന 50 കുത്തകളെക്കുറിച്ച്‌ ആ പുസ്തകം... പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്നിറങ്ങിയ ഓരോ എഡിഷനിലും കുത്തകകളുടെ വലിപ്പം കൂടി; എണ്ണും കുറഞ്ഞു.” (ibid 20) “രണ്ടായിരാമാണ്ടില്‍ നവോമി പ്രസിദ്ധീകരിച്ച ന്നോ ലോഭഗ്ഗ (No LZ) എന്ന പുസ്തകം കോര്‍പ്പറേറ്റ്‌ ആഗോളവത്കരണവിരുദ്ധപ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ ആയാണ്‌ അറിയപ്പെടുന്നത്‌.” (ibid 25) 77 ഡോ. ടി. എം. തോമസ്‌ ഐസക്കും എന്‍. പി. ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുമട നിര്‍മ്മിതി) മാധ്യമവിമര്‍ശനം 2000 - 2009 എന്ന പുസ്തകത്തില്‍ മാധ്യമവിമര്‍ശത്തിലെ ഇടതുപക്ഷ ചിന്താഗതിയെ പരിചയപ്പെടുത്തിയിട്ടുണ്ട്‌. (പേജ്‌ 14 -39) 78Watson, J. and Hill, A. A Dictionary of Communication and Media Studies. London: Hodder Arnold. 2003 125 79Sarder, Z. and Van Loon, B. /ntroducing Media Studies. New York: Totum 2000 73 80“The notion of ‘representation’ is one of the founding principles of media education. The media do not offer us a transparent ‘window’ on the world, but a mediated version of the world. They don’t just present reality, they re-present it.” (Buckingham 2003 57) 81“One of the most persuasive myths is that we live in an ‘information age’. We actually live in a media age, in which most of the available information is repetitive, politically safe and is limited by invisible boundaries.” (Pilger 2001: 15) 82Danesi, Marcel. Dictionary of Media and Communications. U.S. A.: M. E. Sharpe 2009 188 8ibid 188 S4ibid 187 Whereas colonialism refers to political and military occupation of another nation, post colonialism can be understood as a more covert form of occupation that does not require physical invasion but is instead linked to processes of media and cultural imperialism. (Laughey 2007: 142) 86Danesi 181 87Danesi 181 88|t is a sad irony that we have more media coverage than ever, but less understanding of real debate (Campbell 2007 xv) 89"A publication with its own distinctive title, containing articles, stories, or other short works usually written by different contributors, issued in soft cover more than once, usually at regular intervals without prior decision as to when the final issue will appear.” (http://viado.fmf.uni- ||. Si/pub/networks/data/dic/odlis/odlis.pdf, 496). 74 Anderson, Benedict. /magined Communities; Reflections's on the Originz and Spread of Nationalisms, Verso. 1983 91"Like all parts of the Media, magazines having to change to adapt to changing consumer behaviour and the demands of advertisers.” (Morrish, John and Bradshaw, Paul 5) 92"A magazine requires an individual vision and it needs some who will take responsibility - the blame, when things go wrong -and two people cannot share it.”(Morrish, John and Bradshaw, Paul 5) “സംസ്കാരം സംബന്ധിച്ച മാര്‍ക്സിന്റെ കാഴ്ചപ്പാട്‌ അടിത്തറയും മേല്ലരയും എന്ന വാസ്തു ശില്രൂകമായിട്ടാണ്‌ അവരതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. മനുഷ്യന്‍ വ്യക്തിയെന്ന നിലയിലും സാമൂഹികജീവിയെന്ന നിലയിലും ഉപജീവനത്തിനായി ഏര്‍പ്പെടുന്ന ഉത്പാദനപ്രവൃത്തികളുടെ ഘടനയാണ്‌ അടിത്തറ. അതിനനുസരിച്ച്‌ നിയമം, മതം, ആചാരം, മൂല്യബോധം മുതലായവ ഉള്‍ക്കൊള്ളുന്ന മേല്ലര രൂപംകൊള്ളുന്നു. മനുഷ്യപുരോഗതി ഉല്ലാദനരീതികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അനുസരിച്ച്‌ മേല്ലരയും, അതായത്‌ സംസ്കാരവും, മാറിക്കൊണ്ടിരിക്കുന്നു. ഈ രൂപകാലങ്കാരപ്രയോഗം ലളിതവും സുഗ്രാഹ്യവും ആണെങ്കിലും പില്‍ക്കാലത്ത്‌ അത്‌ യാന്ത്രികവും വരട്ടുതത്വവാദപരവും ആയ അന്ധതകള്‍ക്ക്‌ വഴിവച്ചു. ഈ അന്ധതകള്‍ തിരുത്താന്‍ ഏംഗല്‍സും മറ്റും ശ്രമിച്ചിട്ടുണ്ട്‌. എങ്കിലും, പല കാരണങ്ങളാല്‍ യാന്ത്രികസങ്കലങ്ങള്‍ക്ക്‌ മേല്‍ക്കോയ്മ ഏറെക്കുറെ തുടര്‍ന്നു. ഈ യാന്ത്രികാന്ധതയില്‍നിന്ന്‌ മാര്‍ക്സിസത്തെ ഏറെക്കുറെ വീണ്ടെടുത്ത്‌ സംസ്കാരത്തിന്റെ ക്രിയാത്മക പങ്കിനെ സമര്‍ത്ഥിച്ചു എന്നതാണ്‌ മേല്പറഞ്ഞ ചിന്തകരുടെ (വില്യംസ്‌, ഫ്രാങ്ക്ഫര്‍ട്ട്‌ ധൈഷണികര്‍, ഗ്രാംഷി, അല്‍ത്തുസര്‍ എന്നിവരുടെ) പ്രധാനസംഭാവന. (ഗോവിന്ദപ്പിള്ള, പി. “സാംസ്കാരികപഠനം: പുതുമ, പഴമ, പ്രസക്തി.” സംസ്ക്കാരപഠനം ചരിത്രം സിദ്ധാന്തം പ്രഭയാഗം. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011 38) 94“രാഷ്ടീയസമൂഹം തന്നെയാണ്‌ സ്റ്റേറ്റ്‌ അഥവാ ഭരണകൂടം... രാഷ്ടീയസമൂഹത്തെ നിലനിര്‍ത്തുന്ന മുഖ്യശക്തി ബലപ്രയോഗമാണ്‌..” (ഇ. എം. എസ്‌., ഗോവിന്ദപ്പിള്ള, പി. 2008 31-32) “പൌരസമൂഹത്തിന്റെ നിലനില്ലിന്‌ ആധാരം ബലപ്രയോഗമില്ലാതുള്ള നേതൃത്വശക്തിയാണ്‌, പ്രേരണാശക്തിയും പൊതുസമ്മതവുമാണ്‌.” (ibid 32) 96“ഇടതുപക്ഷണൌരദ്ധികരാഷ്ഴീയപ്രയോഗങ്ങളുടെ ഒരു പാരസ്പര്യമാണ്‌ സാംസ്കാരികപഠനങ്ങള്‍. അതിന്റെ ഉദ്ദേശ്യകേന്ദ്രത്തിന്‌ രണ്ടടരുകളണ്ട്‌: (1) സംസ്കാരത്തിലൂടെ അധികാരവും 75 സാമൂഹികബന്ധങ്ങളും സൃഷ്ടിക്കപ്പെടുന്നതിന്റെയും ഘടനപ്പെടുന്നതിന്റെയും പരിപാലിക്കപ്പെടുന്നതിന്റെയും മാര്‍ഗ്ഗങ്ങളുടെ വിശദവും സ്ഥാനബദ്ധവുമായ വിശകലനങ്ങള്‍ക്കു രൂപംകൊടുക്കുക. (2) ആ വിശകലനങ്ങള്‍ ബോധനവിദ്യയുടെയും പ്രകോപനത്തിന്റെയും രാഷ്ടീയ ഇടപെടലിന്റെയും ദത്യങ്ങള്‍ക്കിണങ്ങിയ വിധം പൊതു ഇടങ്ങളില്‍ പ്രചരിപ്പിക്കുക”. (Roadman, G. B. Why Cultural Studies. U. K.: Wiley Blackwell 2015 39-40) 97“സംസ്കാരവിശകലനത്തെ പാശ്ചവാതൃചിന്തയുടെ പാരമ്പര്യത്തില്‍ ഉറപ്പിച്ചെടുക്കുന്നതിനും , ഒപ്പം തന്നെ മാര്‍ക്സിസ്റ്റ്‌ പാരമ്പര്യത്തിന്‌ സംസ്കാരവിമര്‍ശനത്തിന്റെ ദൃഡമായ അടിത്തറയൊരശരക്കുന്നതിനും സാംസ്കാരികപഠനത്തിനു കഴിഞ്ഞതായിക്കാണാം. സംസ്കാരത്തെ ഉപരിഘടനാപ്രതിഭാസമായിക്കാണുന്ന ഈദ്യോഗികപാരമ്പര്യത്തിലേയ്ക്ക്‌ ഇനിയൊരിക്കലും മടങ്ങിപ്പോകാനാകാത്തവിധം അത്‌ മാര്‍ക്സിസ്റ്റ്‌ ചിന്തയില്‍ സ്വാധീനം ചെലുത്തി. സംസ്കാരപഠനത്തിനുശേഷം, സൈദ്ധാന്തികമായെങ്കിലും, മാര്‍ക്സിസത്തിന്‌ പഴയതായിത്തന്നെ തുടരുക സാദ്ധ്യമല്ലാതായിരിക്കുന്നു. ഇനിയങ്ങോട്ടുള്ള മാര്‍ക്സിസ്റ്റ്‌ ചിന്താചരിത്രത്തിരം ഈ പുതുവഴിയിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നാണ്‌ ഇപ്പോള്‍ കരുതുന്നത്‌.” (സുനില്‍ പി. ഇളയിടം. “സംസ്കാരവിമര്‍ശനം: മാര്‍ക്സിസ്റ്റ്‌ പാഠങ്ങള്‍”. സംസ്ക്കരചഠനം ചരിത്രം, സിദ്ധാന്തം, പ്രഭയാഗം. മലയാളപഠനസംഘം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011 139) 76 അദ്ധ്യായം 2 ആദ്യകാല ആനുകാലികങ്ങള്‍ 2.1. ആനുകാലികചരിത്രം: കാഴ്ചയും കാഴ്ചപ്പാടുകളും മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങളെ സാംസ്കാരികമായി വ്യാഖ്യാനിക്കുകയാണ്‌ ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം. കേരളക്കരയിലെ ആദ്യകാല ആനകാലികങ്ങള്‍ ആനകാലികവായനകളില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെട്ടു, ആ കണ്ടെത്തലുകളില്‍ പുനരവലോകനം ചെയ്യപ്പെടേണ്ട എന്തെങ്കിലുമുണ്ടോ എന്നിവ പരിശോധിക്കുന്നത്‌ അനുബന്ധദത്യങ്ങളും. മാതൃഭൂമി ആഴ്ചപ്പതിപ്പിനെ സാംസ്കാരികമായി വായിക്കുംമുമ്പ്‌ ആ പ്രസ്ദ്ധികരണ്ണം രംഗപ്രവേശംചെയ്ത ആനുകാലികഭൂമികയിലെ സാംസ്കാരികവ്യവഹാരങ്ങളെയും സാമൂഹിക ബലതന്ത്രങ്ങളെയും മനസ്സിലാക്കാനും വിലയിരുത്തി മുന്നോട്ടുപോകാനും വേണ്ടിയാണ്‌ ഈ അന്വേഷണത്തില്‍ ഇങ്ങനെയൊരു പടവൊരുക്കിയിട്ടുള്ളത്‌. 2.1.1. ആനുകാലികങ്ങളിലെ കാനോനികത: ലിഖിതചരിത്രത്തില്‍ മലയാളത്തിലെ പത്രംആനുകാലികചരിത്രം തുടങ്ങുന്നത്‌ മതപ്രചാരണ പ്രസിദ്ധീകരണങ്ങളില്‍നിന്നാണ്‌.!' പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അവസാനത്തോടെയായിരുന്നു അത്‌. പിന്നീട്‌, വിദ്യാഭ്യാസ ആനുകാലികം,2 വാര്‍ത്താ ആനുകാലികം (വാര്‍ത്താപത്രം), സാമുദായിക ആനുകാലികം, വൈജ്ഞാനിക ആനുകാലികം, സര്‍വ്വവിഷയ ആനുകാലികം,$ സാമൂഹികപരിഷ്കരണ ആനുകാലികം,” വനിതാ ആനുകാലികം, സാഹിത്യ ആനുകാലികം,” ആധ്യാത്മിക ആനുകാലികം, '? രാഷ്ടീയ ആനുകാലികം! എന്നിവയൊക്കെ വളരെപ്പെട്ടെന്നുതന്നെ നമുക്കുണ്ടാകുന്നുണ്ട്‌.'* അര നൂറ്റാണ്ടുകൊണ്ട്‌ (പത്തൊമ്പതാം ശതകം പിന്‍വാങ്ങുമ്പോഴേയ്ക്കും) അത്രയും വൈവിദ്ധ്യവും ബഹുസ്വരതയും 77 കൈവരിച്ചു കഴിഞ്ഞു കേരളത്തിന്റെ ആനുകാലികമണ്ഡലം. നമ്മുടെ സാംസ്കാരികചരിത്രധാരയില്‍ ഒരു വിച്ഛേദംതന്നെ കുറിച്ച ആ ആനുകാലികങ്ങള്‍ക്ക്‌ അവയുടേതായ സാമൂഹിക-സാംസ്കാരികപങ്കണ്ട്‌. കേരളത്തിന്റെ ആനുകാലികചരിത്രം അവയെ വിശദമായും സമഗ്രമായും അടയാളപ്പെടുത്തിയിട്ടുമുണ്ട്‌. മലയാള ആനകാലികങ്ങളെക്കുറിച്ച്‌, വിശേഷിച്ച്‌ ആദ്യകാലത്തെ (അതായത്‌ പത്തൊമ്പതാം നൂറ്റാണ്ടിലെ) ആനുകാലികങ്ങളെപ്പറ്റി, ആനുകാലികചരിത്രം പറയുന്നത്‌ മുഖ്യമായും രണ്ടു കാര്യങ്ങളാണ്‌: 1. പത്രങ്ങളും ആനുകാലികങ്ങളും ഇവിടത്തെ ആധുനികതയുടെ വളര്‍ച്ചയ്ക്കു മികച്ച സംഭാവനകള്‍ നല്കി.'4 2. ആനുകാലികങ്ങളുടെ സേവനം പരിഗണിച്ചാല്‍ സാഹിത്യ ആനുകാലികങ്ങള്‍ മികച്ചു നില്ക്കുന്നു. രണ്ടു കാര്യങ്ങളും പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും ആനുകാലികചരിത്രം ചേര്‍ന്നുനില്ക്കുന്നതു സാഹിത്യ ആനുകാലികങ്ങളോടാണ്‌. സാംസ്കാരിക ചരിത്രത്തില്‍ വാഴ്ത്തപ്പെടലുകള്‍ നേടിയതും സാഹിത്യ ആനുകാലികങ്ങള്‍ തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വിന്നിട്ടപ്പോഴേയ്ക്കും “അഞ്ഞൂറോളം” സാഹിത്യമാസികകള്‍ കേരളത്തില്‍ ജനിച്ചു എന്നാണ്‌ കണക്ക്‌.'5 അവയുടെ രണ്ടു ദോഷങ്ങള്‍ പുതുപ്പള്ളി രാഘവന്‍ ഇങ്ങനെ വിലയിരുത്തുന്നു: 1. പലതും തുടങ്ങിമുടങ്ങിയവയും മുടങ്ങിത്തുടങ്ങിയവയും ആയിരുന്നു. 2. ദീര്‍ഘായുഃക്ഷാമം മിക്കവാറും എല്ലാത്തിനെയും അനുഗ്രഹിച്ചു. അവയുടെ രണ്ടു നേട്ടങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്‌: 1. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടേതായ ഗദ്യത്തെ വളര്‍ത്തി. 2. ഭാഷയ്ക്ക്‌ അനര്‍ഘങ്ങളായ സമ്പത്തുകള്‍ നേടിക്കൊടുത്തു. '/ 78 മാത്രവുമല്ല, ആദ്യകാലസാഹിത്യേതര ആനുകാലികങ്ങളുടെ സേവനം സാഹിത്യ ആനുകാലികങ്ങളുടെ സംഭാവനകളോളം വന്നില്ലെന്ന സൂചനവരെയുണ്ട്‌ കേരളത്തിന്റെ ആനുകാലികചരിത്രത്തില്‍. ആദ്യകാല പത്ര-ംമാസികകളില്‍ “അംഗലീപരിമിതമായവ മാത്രമേ സാഹിത്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചുള്ള' എന്ന്‌ ഡോ. എന്‍. സാം നിരീക്ഷിക്കുന്നു. മറ്റുള്ളവയുടെ ലക്ഷ്യം “സാമൂഹികോന്നമന”വും “വിദ്യാഭ്യാസപുരോഗതി”യും ആയിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തുന്ന. '* പത്തൊമ്പതാം നൂറ്റാണ്ടിലെ മുഴുവന്‍ ആനുകാലികങ്ങളിലുംനിന്ന്‌ വിരലിലെണ്ണാവുന്ന സാഹിത്യ ആനുകാലികങ്ങളെ ആനകാലികചരിത്രം വേര്‍പെടുത്തിയെടുക്കുകയായിരുന്നു. അക്കാലത്തെ സാഹിത്യ ആനുകാലികങ്ങളായി അടയാളപ്പെടുത്തപ്പെടുന്നതു നാലെണ്ണമാണ്‌: 1. വിദ്യാവിന്നദിന്‌, 1889 19 2. ഭാഷാപോഷിണ്‌, 1892 20 3. HAUCNIZM, 1894 21 4. allapaiannig), 1899 22 ഇവ - ഈ നാലേ നാലെണ്ണം - മാത്രമേ “സാഹിത്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുള്ള്‌ എന്നാണ്‌ ആനുകാലിക ചരിത്രത്തിന്റെ ചേദം. ഇവയല്ലാതെ നേരത്തേ കണ്ട മറ്റു പത്തു മേഖലകളിലായി പടര്‍ന്നു കിടക്കുന്ന സാഹിത്യേതര ആനുകാലികങ്ങള്‍ “സാമുദായികോന്നമനം” ലക്ഷ്യമാക്കിയും “വിദ്യാഭ്യാസപുരോഗതി” ലക്ഷ്യമാക്കിയും പ്രവര്‍ത്തിച്ചു എന്നതാണ്‌ രണ്ടാമത്തെ ദുഃഖഹേതു. ആനുകാലികചരിത്രത്തില്‍, സാഹിത്യ ആന൯കാലികങ്ങള്‍ക്കു മാത്രം വേറിട്ട പദവി കിട്ടുകയായിരുന്നു എന്നാണ്‌ ഇതു തെളിയിക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടോടെ അഞ്ഞൂറോളം സാഹിത്യമാസികകള്‍ ഇറങ്ങിയത്‌ ആനുകാലികചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. “കവനമകൌയമുദിയെ 79 തുടര്‍ന്ന്‌ സാഹിത്യമാസികകളുടെ ഒരു പ്രവാഹംതന്നെ ഇവിടെയുണ്ടാ*യതാണ്‌ അതിനു കാരണമെന്നാണ്‌ വിലയിരുത്തല്‍. 23 മൊത്തം അഞ്ഞൂറോളം മാസികകള്‍ പിറന്നുവെങ്കിലും ആനുകാലിക വായനകള്‍ പേരെടുത്തു പറയുന്നവ അമ്പതോളം പോലുമില്ല.24 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാവിലാസിനി, വീദ്യാവിശനാദിന്‌, ഭാഷാപോഷിണ്‌, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ശ്രദ്ധേയമായ മംഗഭ്ളാദയം എന്നിവ ഈ നിരയിലുണ്ട്‌.?° ഇവയുടെ സാംസ്കാരികസംഭാവനകളുടെ തിളക്കത്തിലാണ്‌ ആനുകാലികങ്ങള്‍ക്കിടയില്‍ സാഹിത്യ ആനുകാലികങ്ങളെ വേറിട്ടു പുകഴ്ത്തുന്ന വിധിതീര്‍പ്പിലേയ്ക്ക്‌ ആനുകാലികചരീത്രം എത്തുന്നത്‌. മുന്നോ (വിദ്യാവിലാസിന, വ്ദ്യാവ്ിമന്നാദിനി, ഭാഹശാഭപോഹ്ിണ്‌ി) ഏറി വന്നാല്‍ നാലോ (മംഗഭളാദയവും കൂടി) ആനുകാലികങ്ങളെ ഒരു തട്ടിലും മറ്റെല്ലാ ആനുകാലികങ്ങളെയും മറു തട്ടിലും വച്ചായിരുന്നു ആ വിലയിരുത്തല്‍. ആനുകാലികചരിത്രരചനയുടെ ആ തുലാസാകട്ടെ എന്നീട്ടും സാഹിത്യ ആനുകാലികങ്ങളിലേയ്ക്കു ചാഞ്ഞുനിന്നു. ആദ്യകാല ആനുകാലികങ്ങളില്‍ സാഹിത്യ ആനുകാലികങ്ങള്‍ക്ക്‌ കാനോനികപദവി?* നല്‍കാന്‍ ആനുകാലികചരിത്രം തയ്യാറായി എന്നാണ്‌ ഇക്കണ്ടതിന്റെ അര്‍ത്ഥം. 2.1.2. ആനുകാലികങ്ങളുടെ കാനോനികത: പൊതുമണ്ഡലത്തില്‍ ആനുകാലികചരിത്രത്തില്‍ൽ വാഴ്ത്തപ്പെടലുകള്‍ക്ക്‌ അര്‍ഹമായി എന്നതു മാത്രമല്ല സാഹിത്യ ആനുകാലികങ്ങളുടെ നേട്ടം. പില്‍ക്കാലത്ത്‌, മുഖ്യധാരാ ആനുകാലികങ്ങളായി മാറിയത്‌ അവയില്‍പ്പെട്ട രണ്ടെണ്ണമായിരുന്നു:; ഭാഷാപോഷിണ്യും മംഗമോദയവും. സാഹിത്യ ആനുകാലികങ്ങള്‍ക്ക്‌ ആനകാലികചരിത്രരചയിതാക്കള്‍ നല്‍കിയ കാനോനികപദവി പൊതുമണ്ഡലത്തില്‍ നിന്നുകൂടി ലഭിച്ചു എന്നതാണ്‌ അവയുടെ മുഖ്യധാരാപ്രവേശം തെളിയിക്കുന്നത്‌. 80 പൊതുമണ്ഡലത്തില്‍ സാഹിത്യ ആനുകാലികങ്ങളുടെ കാനോനികവത്കരണം നടന്നിട്ടുണ്ട്‌ എന്നതിന്‌ ഇനിയും തെളിവുകളുണ്ട്‌. സാഹിത്യ ആനുകാലികമായി എണ്ണപ്പെടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിനു കിട്ടുന്ന ആദരവുതന്നെ അതില്‍ ഏറ്റവും പ്രധാനം. മാതൃഭൂമിയുടെ സവിശേഷതകള്‍ സച്ചിദാനനന്ദന്‍ അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെ: “എന്റെ തലമുറയുടെ ഭാഗധേയം കരുപ്പിടിപ്പിക്കുന്നതില്‍ “ മാതൃഭൂമി ' ആഴ്ചപ്പതിപ്പ്‌ വഹിച്ച പങ്കു ചെറുതല്ല. “ ആഴ്ചപ്പതിപ്പ്‌ ” എന്നു പറഞ്ഞാല്‍ “ മാതൃഭൂമി ' എന്നായിരുന്നു അന്നര്‍ത്ഥം. ഈ കാലത്തും മലയാളത്തിലെ സാഹിത്യമുഖ്യധാരയെ നിര്‍വ്വചിക്കുന്നതു മാതൃഭൂമി? തന്നെ.” 27 മാതൃഭൂമിയുടെ നവതിവേളയില്‍ MOEA ദിനപത്രത്തില്‍ത്തന്നെ എഴുതിയ ലേഖനത്തിലാണ്‌ സച്ചിദാനന്ദന്റെ ഈ നിരീക്ഷണങ്ങള്‍. ഈ മുന്നു വാക്യങ്ങളില്‍, മാതൃഭൂരമിയെക്കുറിച്ചുള്ള മലയാളിയുടെ വായനയില്‍ അങ്കിതമായ മുന്നു വസ്തൃതകളെങ്കിലുമുണ്ട്‌: 1. സച്ചിദാനന്ദന്റെ തലമുറയുടെ ഭാഗധേയം കരുപ്പിടിപ്പിക്കുന്നതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ചെറുതല്ലാത്ത പങ്കുവഹിച്ചു. 2. അക്കാലത്ത്‌ ആഴ്ചപ്പതിപ്പ്‌ എന്നു പറഞ്ഞാല്‍ മാതൃഭൂമി? എന്നായിരുന്നു അര്‍ത്ഥം. 3. ഇക്കാലത്തും മലയാളത്തിലെ സാഹിത്യമുഖ്യധാരയെ നിര്‍വ്വചിക്കുന്നത്‌ മാതൃഭൂമി തന്നെ. ഈ പരാമര്‍ശത്തിന്റെ വിശകലനം പട്ടിക 2. 1.-ല്‍. മാതൃഭമ? കാനോനികപദവി ആസ്വദിക്കുന്നു എന്നാണ്‌ സച്ചിദാനന്ദന്റെ പരാമര്‍ശത്തിന്റെ സാരസത്ത. കേരളത്തിലെ “സാഹിത്യമുഖ്യധാരയെ നിര്‍വ്വചിക്കുന്ന” സാഹിത്യ ആനുകാലികമാണ്‌ മാതൃഭൂമി. ഒപ്പം 81 അനുവാചകരുടെ “ഭാഗധേയം” തന്നെ “നിര്‍ണ്ണയിക്കുന്ന” പ്രഭാവം കൂടി അതു കൈയാളന്നു. ആറു പതിറ്റാണ്ടു കാലമായി ഇതാണ്‌ നില. വിശകലനം: സച്ചിദാനന്ദന്റെ മാതൃഭൂമി പരാമര്‍ശം തന്റെ തലമുറയുടെ “ഭാഗധേയം” । “ഭാവുകത്വം” കരുപ്പിടിപ്പിക്കലിനേക്കാള്‍ കരുപ്പിടിപ്പിച്ചു കരുത്തുണ്ട്‌ “ഭാഗധേയം” നിര്‍ണ്ണയിക്കുന്ന ആനുകാലികത്തിന്‌ അക്കാലത്ത്‌ ആഴ്ചപ്പതിപ്പ്‌ എന്നാല്‍ | “ആഴ്ചപ്പതിപ്പ്‌ 5 മാതുഭമ/ ' എന്ന സമവാക്യം മാതൃഭൂമിയാണ്‌ രൂപീകൃതമായ അവസ്ഥ കേരളത്തിലുണ്ട്‌ ഇക്കാലത്തെ സാഹിത്യമുഖ്യധാരയെ സാഹിത്യമുഖ്യധാരാനിര്‍ണ്ണയത്തിന്റെ കുത്തക നിര്‍വ്വചിക്കുന്ന ഒരു ആനകാലികത്തിനുണ്ട്‌ എന്ന നില കേരളത്തിലുണ്ട്‌ പരാമര്‍ശത്തിലെ അക്കാലം (1960-കള്‍) മുതല്‍ ഇക്കാലം ഇക്കാല'ത്തും” എന്ന ഭാഗം (2010-കള്‍) വരെ (ആറു പതിറ്റാണ്ട്‌) മാതൃഭൂമിയുടെ പ്രഭാവം തുടരുന്നു. പട്ടിക 2.1. 2.1.3. പ്രശ്നവത്കരണത്തിന്‌ ഒരാമുഖം സാഹിത്യ ആനകാലികങ്ങള്‍ക്ക്‌ ആനുകാലികചരിത്രത്തിലും പൊതുമണ്ഡലത്തിലും കൈവന്ന കാനോനികത പ്രശ്ൂരഹിതമാണോ എന്നതാണ്‌ ഇനി അന്വേഷിക്കാനുള്ളത്‌. ഇതു കണ്ടെത്താന്‍ തിരയാവുന്ന ഒരു കാര്യമുണ്ട്‌ - ആനുകാലികങ്ങളുടെ മൂല്യം നിശ്ചയിക്കുന്നതില്‍ പൊതുമണ്ഡലവും അക്കാദമിക മണ്ഡലവും നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ 82 ഏതെങ്കിലും വിധത്തിലുള്ള പിളര്‍പ്പ്‌ പ്രത്യക്ഷമാകുന്നുണ്ടോ എന്നതാണത്‌. സാഹിത്യ ആനുകാലികങ്ങള്‍ക്ക്‌ ആനുകാലികചരിത്രത്തിലും പൊതുമണ്ഡലത്തിലും ലഭിക്കുന്ന പദവി കാനോനികതയുടേതാണെങ്കില്‍, അത്‌ ചരിത്രരചനയെയും പൊതുബോധത്തെയും നിര്‍ണ്ണയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നിര്‍മ്മിതിയാണെങ്കില്‍, അതിനെ പ്രശ്ൂവത്കരണത്തിലൂടെ കണ്ടെത്താനുള്ള വിടവുകള്‍ രചിതചരിത്രംതന്നെ മുന്നോട്ടുവയ്ക്കും. ആ നീിര്‍മ്മിതിയെ നിര്‍ണ്ണയിച്ച ദ്വന്്വങ്ങളിലെ മര്‍ദ്ദീിതമായ ഘടകവും മര്‍ദ്ദകമായ എതിര്‍ഘടകവും തമ്മിലുള്ള വൈരുദ്ധ്യം ആലേഖിത ചരിത്രത്തില്‍ത്തന്നെ എവിടെയെങ്കിലുമൊക്കെ വായിച്ചെടുക്കാനുണ്ടാകും. 2.2. ആനുകാലികചരിത്രം: ഒരു മാധ്യമപാഠവിശകലനം ഭാഹഗാപോഹ്ണ്‌ മാസികയുടെ 1106 കന്നി ലക്കത്തില്‍ 28 ഒരു കുറിപ്പു കാണാം. “മാന്യലേഖകന്മാര്‍ക്ക്‌' എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട, മാസികയിലേയ്ക്കു രചനകള്‍ അയയ്ക്കുന്നവര്‍ക്കായുള്ള, അറിയിപ്പാണത്‌. എങ്കിലും, വായനക്കാര്‍ക്കു മുഴുവന്‍ കാണാവുന്ന വിധം ഒരു പൊതു അറിയിപ്പായി മാസികത്താളില്‍ത്തന്നെ അത്‌ അച്ചടിച്ചുവന്നു: “ഭാംഷാപോഷിണിക്കു സാഹിത്യ വിഷയകമായ ലേഖനങ്ങള്‍ മാത്രമേ സ്വീകാര്യമായിരിക്കൂ എന്നില്ല.” 2% സാഹിത്യ ആനുകാലികമാണ്‌ ഭാഷാപോഷിണി. അങ്ങനെയാണ്‌ ഭാഹഗാപോഹഷ്ണി്ഒഞയ ആന്‍൯കാലികചരിത്രം തിരിച്ചറിയുന്നത്‌. പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിര്‍' മുതല്‍, എം. ജയരാജ്‌ 32 വരെ ഭാഷാപോഷിണിയെ അടയാളപ്പെടുത്തുന്നതും സാഹിീത്യമാസിക എന്ന നിലയ്ക്കാണ്‌. തന്നെയുമല്ല, സാഹിത്യപോഷണത്തില്‍ ചരിത്രം കുറിച്ച ആനുകാലികം എന്ന നിലയ്ക്കു കൂടിയാണ്‌ ഭാഷാപോഷിണിയുടെ പ്രസിദ്ധി. അങ്ങനെ സാംസ്കാരിക ചരിത്രത്തില്‍ സാഹിത്യമാസികയായും മികച്ച പ്രസിദ്ധീകരണമായും ഇടമുള്ള ആ മുന്‍നിര ആനുകാലികം, പിറന്ന്‌ 38 കൊല്ലത്തിനു ശേഷം, 83 സാഹിത്യമാസിക എന്ന സ്വന്തം വിഖ്യാതപൈതൃകം ഫലത്തില്‍ നിഷേധിക്കുന്ന ഒരു അറിയിപ്പുമായി എന്തുകൊണ്ട്‌ ഈദ്യോഗികമായിത്തന്നെ പരസ്യമായി രംഗത്തുവന്നു എന്നതു പഠനീയമാണ്‌. ഇനിപ്പറയുന്ന നാലു സാധ്യതകളാണ്‌ അതിനു പിന്നില്‍ ഉണ്ടാകാവുന്നത്‌: 1. ഭമാഷാപോഷിണിയിലേയ്ക്ക്‌ കൂടുതലും സാഹിത്യരചനകളാണ്‌ അയച്ചു കിട്ടിയിരുന്നത്‌. 2. ഇതുമൂലം സാഹിത്യ ആനുകാലികത്തിന്റെ ഉള്ളടക്കത്തോടെ മാസികയ്ക്കു പുറത്തിറങ്ങേണ്ടി വന്നു. 3. മാസികാനടത്തിപ്പുകാര്‍ക്കുതന്നെ ഇതില്‍ തൃപ്തിയില്ലായിരുന്നു. 4. കൂടുതല്‍ സാഹിത്യേതരരചനകള്‍ ഉള്‍ക്കൊണ്ട്‌, മാസിക പുറത്തിറക്കണമെന്ന്‌ അവര്‍ ആഗ്രഹിച്ചു. 2.2.1. 1930: ആനുകാലികങ്ങളിലെ സാഹിതൃത ഈ അറിയിപ്പു പ്രസിദ്ധീകരിച്ച കാലത്ത്‌ ഭാഷാപോഷിണ്‌/ സാഹിത്യയിനങ്ങള്‍ക്ക്‌ എത്രത്തോളം പരിഗണന നല്‍കി? ആ ചോദ്യം ഇവിടെ നിര്‍ണ്റായകമാണ്‌. അതറിയാന്‍ ഭാഷാപോഷിണിയുടെ ശേഖരത്തില്‍ നിന്നുള്ള പഠനവസ്തുവായി 1106 ചിങ്ങം ലക്കം എടുക്കുന്നു. വിഭവങ്ങളില്‍ ഒമ്പതെണ്ണം സാഹിീത്യയിനങ്ങളാണ്‌.* രണ്ടെണ്ണം സാഹിത്യേതര വിഭവങ്ങളും. ഈ ലക്കത്തിലെ സാഹിത്യ-സാഹിത്യേതരച്ചേരുവ ഇങ്ങനെയാണ്‌: 1. സാഹിത്യയിനങ്ങളുടെ അച്ചടിയിടം 77 ശതമാനം, 2. സാഹിത്യേതരയിനങ്ങള്‍ക്കുള്ളത്‌ 23 ശതമാനം സ്ഥലവും. അക്കാലത്ത്‌ ഭാഷാപോഷിണ്‌/ സാഹിത്യത്തിന്‌ വലിയ മുന്‍ഗണന നല്‍കിയ മാസികതന്നെയായിരുന്നു എന്നാണ്‌ ഇതില്‍നിന്നു തെളിയുന്നത്‌. സാഹിത്യേതരയിനങ്ങള്‍ക്കു നല്‍കിയതിന്റെ 3.35 മടങ്ങ്‌ അച്ചടിയിടം അവര്‍ സാഹിത്യയിനങ്ങള്‍ക്ക്‌ നല്‍കിയിരുന്നു. 84 2.2.2. 1930: ലാക്ഷണികവായനയുടെ ഉപലബ്ധികള്‍ സാഹിത്യമാസികകള്‍ സാഹിത്യയിനങ്ങള്‍ മാത്രം അച്ചടിക്കുന്നതും അവയ്ക്കു മുന്‍രൂക്കം നല്‍കുന്നതുമൊക്കെ സ്വാഭാവികമാണ്‌. എന്നാല്‍, ഒരു സാഹിീത്യമാസികയ്ക്ക്‌ സ്വന്തം ഉള്ളടക്കത്തിലെ സാഹിത്യയിനങ്ങളുടെ തോതു കൂടുതലായിപ്പോകുന്നുവെന്നു തോന്നുന്നത്‌ അസ്വാഭാവികവും. അങ്ങനെ, തികച്ചും അസ്വാഭാവികമായ ഒരു പെരുമാറ്റമാണ്‌ ഭാഹഗാപോഷ്ണ്‌്യില്‍ നിന്നുണ്ടായത്‌. അന്നുണ്ടായിരുന്ന ഇതര ആനുകാലികങ്ങളുടെ ഉള്ളടക്കം ഭാഷാപോഷിണിയില്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്നാണ്‌ ഇനി അന്വേഷിക്കാനുള്ളത്‌. അതിനായി അന്നത്തെ മറ്റൊരു പ്രമുഖ ആനുകാലികമായിരുന്ന മംഗഭാദയത്തിലേയ്ക്കു പോകുന്നു. സാഹിത്യമാസികയായ ഭാംധാപ്ോഹജിണിയോട സാഹിത്യ- സാഹിത്യേതരച്ചേരുവയുടെ കാര്യത്തില്‍ തീര്‍ച്ചയായും താരതമ്യപ്പെടുത്താവുന്ന സഹജിവിയാണ്‌ DoNCBI3Mo. കാരണം, മംഗഭളാദയവും ചരിത്രത്തിലിടം പിടിച്ച സാഹിത്യമാസികയാണ്‌.?7 ഭാഹഗാപ്രോഹള്‍ിണ്‌്യെപ്പോലെ, സാഹിത്യമാസിക എന്ന നിലയ്ക്കുതന്നെയാണ്‌ മംഗഭ്ളാദയവും സാംസ്കാരികചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. 38 “നാലൂ പതിറ്റാണ്ടുകാലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും അതുല്യമായ നേട്ടങ്ങള്‍ സംഭാവനചെയ്ത” പ്രസിദ്ധീകരണമാണ്‌ മംഗഭ്ളാദയമെന്ന്‌ പുതുപ്പള്ളി രാഘവന്‍ വിലയിരുത്തുന്നു. മംഗഭ്ളാദയത്തിന്റെ ശേഖരത്തില്‍നിന്നുള്ള പാഠ്യവസ്തുവായി 1105 ALAM? തെരഞ്ഞെടുക്കുന്നു. ഈ ലക്കത്തില്‍ 12 എണ്ും സാഹിത്യയിനങ്ങളാണ്‌.*' സര്‍ഗ്ഗാത്മകത ഉപയുക്തമാക്കുന്ന എല്ലായിനങ്ങളും സാഹിത്യയിനങ്ങളായി എണ്ണി. 13 സാഹിത്യേതരയിനങ്ങളുമുണ്ട്‌.% 85 പ്രതിപാദ്യവും പ്രതിപാദനരീതിയും ഒരുമിച്ചു പരിഗണിച്ചാണ്‌ വിഭാഗനിര്‍ണ്ണനം നടത്തിയത്‌.“ ഉള്ളടക്ക വിശകലനം ഇങ്ങനെയാണ്‌: 1. സാഹിത്യയിനങ്ങള്‍ക്ക്‌ 64 ശതമാനം ഇടം. 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 36 ശതമാനവും. താരതമ്യം: ഭാഷാപോഷിണി - മംഗമളാദയം (1105 -1106) പട്ടിക 2.2. ഇരു പ്രസിദ്ധീകരണങ്ങളും സാഹിത്യവുമായി ബന്ധപ്പെട്ട ഇനങ്ങള്‍ക്ക്‌ വലിയ മുന്‍ഗണന നല്‍കി. ഭാഷാപോഷിണ്‌ സാഹിത്യേതര ഉള്ളടക്കത്തിനു നല്‍കിയതിന്റെ 3.34 മടങ്ങ്‌ അച്ചടിയിടം സാഹിത്യയിനങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍, D0MCBI3Mo സാഹിത്യവിഭവങ്ങള്‍ക്ക്‌ സാഹിത്യേതരയിനങ്ങളേക്കാള്‍ ഒന്നര മടങ്ങ്‌ സ്ഥലം കൂടുതലായി അനുവദിച്ചു (പട്ടിക 2.2.). ഈ സാഹചര്യത്തില്‍, മംഗഭ്ളാദയത്തിന്റെ സാഹിത്-സാഹിത്യേതര അംശബന്ധവുമായി താരതമ്യപ്പെടുത്തിയിട്ടാവുമോ ഭാഷാഭപോഷിണിക്ക്‌ നേരത്തേ കണട നിലപാടിലെത്തിയത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഭാംഹാപോഷിണി്യുടെയും മംഗഭ്ളാദയത്തിലെയും ആകസ്മിക മാതൃകാലക്കങ്ങളിലെ സാഹിത്യ-സാഹിത്യേതര അംശബന്ധം യഥാക്രമം 77:23, 64:36 എന്നിങ്ങനെയിരിക്കെ, ഭാഷാപോഷിണിക്ക്‌ മംഗഭ്ളാദയത്തിന്റെ വിഭവച്ചേരുവയിലേയ്ക്കെത്താന്‍ ഏറെയൊന്നും മാറേണ്ടതില്ല. ഒരു പത്രാധിപതീരുമാനമുണ്ടായാല്‍, മാസികാ 86 സമിതിയംഗങ്ങളടെ ജാഗ്രതകൊണ്ടുമാത്രം, വേണ്ടിവന്നാല്‍ ഒറ്റ ലക്കംകൊണ്ടുപോലും സാധിക്കുന്ന കാര്യമാണത്‌. എന്നിട്ടും, എന്തിന്‌ ഭാഹഗാഭപ്രോഹള്‍ിണ്്‌ നേരത്തേ കണ്ടതുപോലെ ഒരു അറിയിപ്പ്‌ - അത്‌ സാഹിത്യമാസിക എന്ന തങ്ങള്‍ക്കു പതിച്ചുകിട്ടിയ ഖ്യാതിയെ പരോക്ഷമായി നിഷേധിക്കുന്നതായിട്ടുപോലും - അച്ചടിച്ചിറക്കാന്‍ ഇടവന്നു എന്നത്‌ അന്വേഷിക്കേണ്ടതാണ്‌. താഴെപ്പറയുന്ന രഹങ്ങളിലേയ്ക്കാണ്‌ ചെന്നെത്താവുന്നത്‌: 1. ഭാഷാപോഷിണിയുടെ ലക്ഷ്യം മംഗഭളാദയത്തിന്റെ ഉള്ളടക്കച്ചേരുവ സ്വാംശീകരിക്കലായിരുന്നിരിക്കില്ല. അവര്‍ക്കുണ്ടായിരുന്നത്‌ സര്‍വ്വവിഷയാനുകാലികം എന്ന ലക്ഷ്യമായിരിക്കാനേ വഴിയുള്ളു 2. മുഖ്യധാരാ ആനുകാലികങ്ങള്‍ സര്‍വ്വവിഷയികളാകേണ്ട കാലമായി എന്ന കാഴ്ചപ്പാടിലേയ്ക്ക്‌ അവര്‍ എത്തിയിരുന്നിരിക്കണം. 3. തങ്ങള്‍തന്നെയും (സാഹിത്യമാസിക എന്ന, ചരിത്രത്തില്‍ ഇടംപിടിച്ച, പൈതൃകം വെടിഞ്ഞുപോലും) സര്‍വ്വവിഷയ ആനുകാലികമാകേണ്ടതാണ്‌ എന്ന തീര്‍പ്പും അവര്‍ കൈക്കൊണ്ടിരുന്നിരിക്കണം. അങ്ങനെയാണെങ്കില്‍ത്തന്നെയും, കൂടുതല്‍ സാഹീത്യേതരയിനങ്ങള്‍ സ്വയം കണ്ടെത്തി ലക്ഷ്യം നേടലായിരുന്നു സ്വാഭാവികപരിഹാരം. അതിന്‌, മുന്നു വഴികളെങ്കിലും ഭാഷാപോഷിണിക്കു മുന്നിലുണ്ടായിരുന്നു: 1. പത്രാധിപസമിതിയംഗങ്ങള്‍തന്നെ എഴുതുക, 2. സാഹിത്യയിനങ്ങളുടെ സ്ഥിരം എഴുത്തുകാരെക്കൊണ്ട്‌ സാഹിത്യേതരയിനങ്ങള്‍ എഴുതിക്കുക, 3. സാഹിത്യേതരവിഷയങ്ങളില്‍ അറിവുള്ളവരില്‍നിന്ന്‌, എഴുതാന്‍ കഴിവുള്ളവരെ പുതുതായിക്കണ്ടെത്തി എഴുതിക്കുക. 87 മാസികത്താളിലൂടെ ഒരറിയിപ്പമായി പരസ്യമായി രംഗത്തിറങ്ങേണ്ട കാര്യം അപ്പോഴും ഉണ്ടായിരുന്നില്ല. എന്നിട്ടും, എന്തിനാണ്‌, ഭാഷാപോഷിണ്‌? അങ്ങനെ ചെയ്തത്‌ എന്ന ചോദ്യം പിന്നെയും ബാക്കിയാണ്‌. അതിന്‌ ഉത്തരം തേടുമ്പോള്‍ അഞ്ചു സാധ്യതകളാണ്‌ പൊന്തിവരുന്നത്‌: 1. മാസികയുടെ സ്ഥിരം രചയിതാക്കളെമാത്രം നേരിട്ടറിയിച്ചാല്‍ പരിഹരക്കാവുന്ന പ്രശ്നമായിരുന്നിരിക്കില്ല അത്‌. 2. ആനുകാലികങ്ങളുടെ ഉള്ളടക്കം സാഹിത്യാത്മകമായിരിക്കണം എന്ന പഴയ വഴക്കത്തില്‍ മനസ്സുറച്ചവരായിരുന്നിരിക്കണം ൨% പോഷിണ്‌യുടെ സ്ഥിരം എഴുത്തുകാര്‍. 3. പുതിയ എഴുത്തുകാരെ കണ്ടെത്തിമാത്രമേ, സാഹിത്യേതര രചനകള്‍ വേണ്ടത്ര തോതില്‍ തയ്യാറാക്കാനാകുമായിരുന്നുള്ളു 4. അറിയപ്പെടുന്ന എഴുത്തുകാരുടെ മണ്ഡലത്തില്‍ അത്തരം എഴുത്തുകാര്‍ ഉണ്ടായിരുന്നിരിക്കില്ല. 5. സാഹിത്യേതരവിഷയങ്ങളിലെ ജ്ഞാനികളില്‍നിന്ന്‌ എഴുത്തുകാരായി മാറാന്‍ ഇടയുള്ളവരെ കണ്ടെത്തുന്നതും ശ്രമകരമായിരുന്നിരിക്കണം. അതിനാലാകണം, ഭാഷാപോഷിണ്‌/ നടത്തിപ്പകാര്‍ക്ക്‌ അക്കാര്യം മാസികയില്‍ അച്ചടിച്ച്‌ എല്ലാ വായനക്കാരെയും അറിയിക്കേണ്ടി വന്നത്‌. ഭാഷാപോഷിണ്യുടെ അറിയിപ്പ്‌ എന്ന മാധ്യമപാഠത്തിന്റെ ലാക്ഷണികമായ വായനയാണ്‌ ഇവിടെ നടത്തിയത്‌. ഇതിലൂടെ പുനര്‍നിര്‍മ്മിക്കപ്പെടുന്ന, ഭാഷാപോഷിണിയുടെ അറിയിപ്പിനു പിന്നില്‍ ഒളിച്ചിരിക്കുന്ന - ആ അറിയിപ്പിനെ രൂപപ്പെടുത്തിയ - ഭാഷാപോഷിണിയുടെ “മുന്‍ധാരണ” ഇതാണ്‌: എല്ലാ സാമൂഹികസംഭൂതികളെയുംപോലെ എഴുത്തും എല്ലാ സാമൂഹിക കര്‍തൃത്വങ്ങളെയുംപോലെ എടുത്തുകാരും ഉള്ളതല്ല, ഉണ്ടാകുന്നതാണ്‌. ഒരു ചരിത്രഘടുത്തിലെ എഴുത്തുകാര്‍ 88 സ്ഥലകാലങ്ങളുടെയും ആശയലോകത്തിന്റെയും ബലതന്ത്രത്തിലൂടെ ഉണ്ടാകുന്നു. 1930-കളുടെ തുടക്കത്തില്‍ ഭാഹഷാപോഷിണിയെ വേദിയാക്കിയിരുന്ന എഴുത്തുകാരുടെ കാര്യത്തിലും ഇക്കാര്യത്തില്‍ മാറ്റമില്ല. പുതിയ ചരിത്രഘട്ടത്തിന്‌ പുതിയ എഴുത്തവേണം; പുതിയ എടഴുത്തുകാതം. അവര്‍, “ഉണ്ടാവുക. എന്നതുപോലെ “കണ്ടെടുക്കപ്പെടേണ്ടതുമുണ്ട്‌. പഴയ എഴുത്തുകാര്‍ പുതിയ എഴുത്തിലേയ്ക്കു വരാനും പുതിയ എഴുത്തുകാരായി മാറാനും അതിനുതകുന്ന ചാലകബലങ്ങളുടെ സാന്നിദ്ധ്യവും സമ്മര്‍ദ്ദവും വേണം. അവയും “ഉണ്ടാക്‌ന്നതുപോലെ “ഉണ്ടാക്ക്‌പ്പെടേണ്ടതും ഉണ്ട്‌. 1930- കളുടെ തുടക്കക്കാലത്തെ, എഴുത്ത്‌ എന്ന സാമൂഹികപ്രതിഭാസത്തുറ നേരിട്ട ആ കാലികാവശ്യമാണ്‌ ഭാഷാപോഷിണിയുടെ പരസ്യമായ അറിയിപ്പില്‍ സന്നിഹിതമാകുന്നത്‌. 2.2.3. 1930: സാമൂഹികതയുടെ സാന്നിദ്ധ്യം ഒരു സംശയം അപ്പോഴും അവശേഷിക്കും: അക്കാലത്തെ സാഹിത്യ ആനുകാലിക അന്തരീക്ഷത്തില്‍ നിലവിലില്ലാത്ത ഒരു ഉള്ളടക്കത്തോത്‌ സ്വീകരിച്ച്‌ (സാഹിത്യമാസിക എന്ന പൈതരകമുപേക്ഷിച്ച്‌) സര്‍വ്വവിഷയ ആനുകാലികമായി മാറാന്‍ ഭാഷാപോഷിണ്‌/ തീരുമാനിച്ചു. മംഗളോദയത്തില്‍ അല്ലം ഭൂടുതല്‍ സാഹിത്യേതരവിഭവങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടുമാത്രം അവര്‍ അങ്ങനെ നിശ്ചയിക്കേണ്ടതില്ല. പിന്നെ, മറ്റെന്ത്‌ പ്രേരണയാണ്‌ ഭാഷാപോഷിണിക്കു മുന്നില്‍ എഴുന്നു വന്നത്‌? എല്ലാ പ്രശ്നങ്ങളെയും ചരിത്രവത്കരിക്കാന്‍ അനുശാസിക്കുന്ന സാംസ്കാരികപഠനങ്ങള്‍ക്കുമുമ്പില്‍ അങ്ങനെ ഒരു ചോദ്യമുയര്‍ന്നാല്‍, ആ കാലഘട്ടത്തിന്റെ ആശയമണ്ഡലത്തിലേയ്ക്കു പോവുകയേ നിവൃത്തിയുള്ളു; അക്കാലത്തെ ആശയസാകല്യത്തില്‍നിന്ന്‌ രാഷ്ട്രീയം മാത്രമെടുത്തു പരിശോധിക്കാനാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌ (എന്നും ആശയമണ്ഡലത്തില്‍ നായകത്വം കൈയാളന്നത്‌, രാഷ്ട്ീയമാണല്ലേോ). 89 1930-കളിലെ രാഷ്ടീയസാഹചര്യം ഇങ്ങനെയായിരുന്നു: ഭാഷാപോഷിണിയുടെ ഉറവിടമായിരുന്ന തിരുവിതാംകൂര്‍ ഒരു നാട്ടുരാജ്യമായിരുന്നു. ബ്രിട്ടീഷ്‌ ചക്രവര്‍ത്തിക്കു കപ്പം കൊടുത്ത്‌ അധികാരം നിലനിര്‍ത്തുന്ന രാജാവാണ്‌ തിരുവിതാംകൂര്‍ വാണിരുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യയും നാട്ടുരാജ്യങ്ങളും ഉള്‍പ്പെട്ട രാഷ്ടീയ ഇന്ത്യ അതിതീവ്രമായ സംഘര്‍ഷത്തില്‍ ഇളകിമറിയുന്ന കാലമായിരുന്നു 1930-കളുടെ തുടക്കം. ഒരു വര്‍ഷത്തിനകം ഇന്ത്യയ്ക്ക്‌ സ്വാതന്ത്യം കിട്ടണമെന്ന്‌ ആവശ്യപ്പെടുന്ന പൂര്‍ണ്ണ സ്വരാജ്‌ പ്രമേയം ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനം 1929 ഡിസംബറില്‍ അംഗീകരിച്ചു. 1930 ജനുവരി 26 സ്വാതന്ത്യദിനമായും കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചു. നിയമലംഘനപ്രസ്ഥാനം തുടങ്ങുമെന്ന്‌ അന്നത്തെ വൈസ്റോയ്‌ ഇര്‍വിന്‍ പ്രഭവിനെ മഹാത്മാഗാന്ധി ഭപചാരികമായി അറിയിച്ചത്‌ മാര്‍ച്ച്‌ രണ്ടിനാണ്‌. മാര്‍ച്ച്‌ 12-നാണ്‌ ഗാന്ധിജി ദണ്ഡി യാത്ര തുടങ്ങിയത്‌.*” ഏപ്രിൽ അഞ്ചിന്‌ ദണ്ഡിയില്‍ നിരോധനം ലംഘിച്ച്‌ അദ്ദേഹവും അനുയായികളും ഉപ്പു കുറുക്കിയത്‌ നിയമലംഘനപ്രസ്ഥാനത്തിന്റെ തുടക്കമായി. മെയ്‌ നാലിന്‌ ഉപ്പ്‌ നികുതിക്കെതിരേ ദേശീയസമരവും തുടങ്ങി. മറ്റൊരു വശത്ത്‌, സ്വാതന്ത്യസമരത്തിലെ വിപ്ലവകാരികളുടെ പ്രവര്‍ത്തനമണ്ഡലം സംഭവഭരിതമായിരുന്നു. 1929 ഏപ്രിൽ എട്ടിനാണ്‌ ഭഗത്‌ സിംഗും ബടുകേശ്വര്‍ ദത്തും സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞ്‌ അറസ്റ്റ്‌ വരിച്ചത്‌.” ഇന്ത്യന്‍ രാഷ്ട്ീയത്തടവുകാരോടുള്ള വിവേചനത്തിനെതിരെ ജയിലില്‍ ഭഗത്‌ സിംഗും സഹപ്രവര്‍ത്തകരും ജൂണ്‍ 15-ന്‌ നിരാഹാരം തുടങ്ങി.” 63 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ സെപ്തംബര്‍ 13-ന്‌ ജതീന്ദ്ര ദാസ്‌ മരണം വരിച്ചു.”' ഒത്തുതീര്‍പ്പിനെ തുടര്‍ന്ന്‌, സമരം “അവസാനിപ്പിക്കുമന്പോള്‍ ഭഗത്‌ സിംഗം ദത്തും 111 ദിവസം... നിരാഹാരമനുഷ്ടഠിച്ചിരുന്നു.”?2 90 ഇവിടെ പഠനത്തിനായി എടുത്ത ഭാംംാപോഷിണ്‌്യുടെയും മംഗഭ്ളാദയത്തിന്റെയും ആകസ്മികമാതൃകാലക്കങ്ങള്‍ വായനക്കാരുടെ കൈയിലെത്തുമ്പോള്‍ (1930 ജൂണ്‍ - ആഗസ്റ്റ്‌) നിയമലംഘനപ്രസ്ഥാനം രാജ്യമാകെ പടരുകയായിരുന്നു. 1930 മെയ്‌ അഞ്ചിന്‌ കോണ്‍ഗ്രസ്‌ നിരോധിക്കപ്പെട്ട. ഗാന്ധിജി അറസ്റ്റിലായി.* ഗുജറാത്തിലെ ധാരാസന ഉപ്പശാലയിലേയ്ക്കു മാര്‍ച്ച്‌ ചെയ്ത്‌ കസ്തൂര്‍ബ അറസ്റ്റ്‌ വരിച്ചു. മെയ്‌ ആറിന്‌ മച്ചിലിപട്ടണത്ത്‌ ത്രിവര്‍ണ്ഠപതാക പറത്താനുള്ള ശ്രമത്തിനിടെ തോട്ട നരസയ്യ നായിഡു പോലീസിന്റെ അടിയേറ്റ മരിച്ച. കോനേരു സെന്ററിലെ ഗോപുരത്തിലേയ്ക്ക്‌, ലാത്തിയടിയേറ്റ മുറിവുകളില്‍നിന്നു ചോരയൊലിപ്പിചുകൊണ്ട്‌, കൊടിയുമായി കയറുകയായിരുന്നു നായിഡു. പിറകേ കയറിയ പോലീസുകാരുടെ ലാത്തിയടികള്‍ ഏറ്റവാങ്ങിക്കൊണ്ട്‌ ആ സമരഭടന്‍ ഗോപുരമുകളിലെത്തകയും കൊടിയുയര്‍ത്തുകയുമായിരുന്നു. അറിയപ്പെടുന്ന ഗുസ്തിക്കാരനായിട്ടം പോലീസുകാരെ തിരിച്ചാക്രമിച്ചില്ല. മുക്കാല്‍ മണിക്കൂര്‍ നേരംകൊണ്ടാണ്‌ പോലീസുകാര്‍ക്ക്‌ നായിഡുവിനെ അടിച്ചവീഴ്ത്താനായത്‌. നായിഡുവിന്റെ മരണത്തിനു പിന്നാലേ ഗാന്ധിജിതന്നെ അദ്ദേഹത്തെ “പതാകാധീരന്‍' എന്ന അപരനാമം നല്‍കി ആദരിച്ചു. സംഘര്‍ഷഭരതമായ സമരം നയിക്കാന്‍ ഒരു സ്ത്രീയെ നിശ്ചയിച്ചു എന്ന വിവാദമുയര്‍ത്തിക്കൊണ്ട്‌ മഹാത്മാഗാന്ധി ധാരാസന സമരനായികയായി സരോജിനി നായിഡുവിനെ നിയോഗിച്ചു.* മെയ്‌ 21-ന്‌ വളണ്ടിയര്‍മാര്‍ ഉപ്പശാലയുടെ കമ്പിവേലി മറികടക്കാന്‍ ശ്രമിച്ചു. പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. വളണ്ടിയര്‍മാര്‍ അഹിംസയാചരിച്ച്‌ മര്‍ദ്ദനമേറ്റവാങ്ങി.?° ഇതേപ്പറ്റിയുള്ള അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വെബ്‌ മില്ലറുടെ ദൃക്‌ സാക്ഷി റിപ്പോർട്ട്‌** അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.°/ മറുവശത്ത്‌, ഭഗത്‌ സിംഗിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരായ ലാഹോര്‍ ഗശൂഡ്ദാലോചനക്കേസിന്റെ വിചാരണ നടക്കുകയായിരുന്ന. 91 മജിസ്ട്രേറ്റ്‌ കോടതിയില്‍നിന്ന്‌ പ്രത്യേക ട്രൈബ്യൂണലിനു മുന്നിലേയ്ക്കു കേസ്‌ മാറ്റുന്ന വൈസ്രോയിയുടെ ഓര്‍ഡിനന്‍സ്‌ മെയ്‌ ഒന്നിനു പുറത്തിറങ്ങി. ഇതോടെ അപ്പീല്‍ സാധ്യതകള്‍ പ്രിവി കാണ്‍സിലിനു മുമ്പില്‍ മാത്രമായിച്ചുരുങ്ങി. ജൂലൈ 30-ന്‌ പ്രതികള്‍ക്കു കുറ്റപത്രം നല്‍കി. തങ്ങള്‍ പ്രതികളല്ലെന്നും ഇന്ത്യയുടെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും വാദികളാണെന്നും പ്രതികളിലൊരാളായ ജെ. എന്‍. സന്യാല്‍ വിളിച്ചുപറയുന്നതടക്കമുള്ള രംഗങ്ങള്‍ക്ക്‌ വിചാരണ സാക്ഷ്യം വഹിച്ചു. ഇത്രയും രാഷ്ടീയതീക്ഷ്ണമായ ദിവസങ്ങളില്‍ പുറത്തിറങ്ങിയ, ഭാഹഷാഭപോഷഘിണ്‌ ലക്കത്തിലെ ലേഖനങ്ങള്‍ ഇവയായിരുന്നു; 1. “ഭാഷാവിഷയം” 2. “ഭാരതീയവിദ്യാഭ്യാസം” 3. “ആരാണ്‌ കാമദേവന്‍?” 4. “തുളസീ ബായി'” 5. “ജഞാനസംബന്ധര്‍' 6. “സാഹിത്യരത്നമാല' ശീര്‍ഷകങ്ങള്‍കൊണ്ടുതന്നെ സ്വയം സംസാരിക്കുന്ന ഇവയൊന്നുംതന്നെ രാഷ്ടീയവിഷയകമായിരുന്നില്ല. വാര്‍ത്തകളം കുറിപ്പകളും എന്ന പംക്തിയിലുള്ളവ: 1. “യോഹന്നാന്റെ സുവിശേഷം എഴുതിയത്‌ അപ്പസ്ഥലനല്ല” (ഗ്രന്ഥപാഠം) 2. ‘ദാരീദ്യംമൂലം ആത്മഹത്യ' 3. “ധ്രുവസഞ്ചാരികളുടെ മൃതദേഹങ്ങള്‍ കിട്ടി” 4. “ഖദര്‍ നിര്‍മ്മാണം കൂടി” 5. “പരേതനായ ടി. ശങ്കരന്‍ തമ്പി അവര്‍കള്‍' 6. “പ്രസവവേദന കുറയ്ക്കുന്നതിനുള്ള മരുന്ന്‌' 92 7. “ഇന്ത്യയിലെ സ്ഥിതി” 8. “സഹനസമരഗതി'” 9. “പ്രസവിണികളുടെ മരണം” 10. “സ്വദേശ്യ പ്രദര്‍ശനം, 11. “രണ്ടു പുസ്തകങ്ങള്‍', 12. “സംഭാഷണശക്തിയുള്ള ചലനമദ്ൃശ്യങ്ങള്‍', 13. “വിദേശസഞ്ചാരികള്‍', 14, “പാമ്പാടിയിലെ സിദ്ധന്‍” ഇവയില്‍, ഖദര്‍ നീര്‍മ്മാണം കൂടി”, “സ്വദേശ്യപ്രദര്‍ശനം', 'സഹനസമരഗതി” എന്നീ മുന്നിനങ്ങള്‍ക്കാണ്‌ രാഷ്ട്ീയപശ്ചാത്തലമുള്ളത്‌. ആദ്യത്തേത്‌, ദേശീയപ്രസ്ഥാനത്തിന്‌ അനുകൂലമായ റിപ്പോര്‍ട്ടാണ്‌. രണ്ടാമത്തേതും, സ്വദേശിവസ്തുക്കളുടെ പ്രദര്‍ശനത്തിന്റെ റിപ്പോര്‍ട്ടായതിനാല്‍ ദേശീയ പ്രസ്ഥാനത്തിന്‌ അനുകൂലമായ ഒരു പരോക്ഷവാര്‍ത്തയായി പരിഗണിക്കാം. മുന്നാമത്തേത്‌, സഹനസമരം മിക്കവാറും മന്ദഗതിയിലായി എന്ന ഉള്ളടക്കമുള്ള വാര്‍ത്തയായതിനാല്‍ ദേശീയ പ്രസ്ഥാനത്തിന്‌ എതിരും ആയിരുന്നു. ഈ ലക്കത്തിലെ സര്‍ഗ്ഗാത്മക ഇനങ്ങള്‍ ഇവയാണ്‌: 1. “ഈശ്വരപ്രാര്‍ത്ഥന, 2. “ജനിവിയര്‍', 3. “പ്രഭാതവാതം, 4. “കുഞ്ചുക്കുറുപ്പിന്റെ നോവലെഴുത്ത്‌' ഇവയില്‍ “പ്രഭാതവാതം” എന്ന കവിത ഒഴികേ മറ്റൊന്നും രാഷ്ടീയ വിഷയകമല്ല.? മംഗഭളാദയം മാസികയിലെ ലേഖനങ്ങള്‍: 1. “ദാമ്പത്യത്തില്‍ സുഖമുണ്ടോ ഇല്ലയോ? 2. “ഭാരതീയയുവലോകം', 93 3. കര്‍മ്മം, 4. “ഗൃഹസ്ഥാശ്രമം, 5. “വേദം ദൈവസ്ൃഷ്ടമോ?', 6. “വ്രതാനുഷ്ടാനം, 7. “ബങ്കിമ ചന്ദ്ര ചാറ്റര്‍ജി” (ഗ്രന്ഥപാഠം), 8. “ഗലീലിയോ ഗാലിലി” (ഗ്രന്ഥപാഠം), 9. “ഒറവങ്കര നീലകണ്ണന്‍ നന്പൂതിരി അവര്‍കളുടെ കവിതകള്‍” മംഗഭളാദയം കൊടുത്ത സര്‍ഗ്ലാത്മമരചനകള്‍: 1. “ഗുരുനാഥന്റെ തുവ്വല്‍' (ഗ്രന്ഥപാഠം), 2. “ദ്രാക്ഷാലഹരി'്‌, 3. “കെണിയില്‍പ്പെട്ട കിളിക്കുഞ്ഞ്‌', 4. “വര്‍ഷക്കാലം” (കവിതകള്‍) 5. “ഒരു കത്ത്‌, 6. “രാജാവും റാണിയും”, 7. “ഒരു പാരത്രിക വാര്‍ത്ത', 8. “സ്വര്‍ണ്ണ ദണ്ഡ സൂത്രം (കഥകള്‍) ഇവയ്ക്കും അന്നത്തെ രാഷ്ടീയപശ്ചാത്തലവുമായി ബന്ധമില്ല. “ബങ്കിമ ചന്ദ്ര ചാറ്റര്‍ജി” എന്ന ജീവചരിത്രലേഖനം മാത്രമാണ്‌ ദേശീയപ്രസ്ഥാനത്തിന്‌ പരോക്ഷപിന്ത്രണ നല്കുന്ന ഇനമായി മാറുന്നത്‌. ഭാഷാപോഷിണി, സാഹിത്യമാസിക എന്ന പദവിയില്‍നിന്നു കുതറിമാറാന്‍ എന്തുകൊണ്ട്‌ ആലോചിച്ചു എന്ന വിഷയമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌ എന്നതിനാല്‍ ആ മാസികയിലേയ്ക്കു തന്നെ മടങ്ങിവരാം. തിരുവിതാംകൂറില്‍ അന്നു പത്ര റഗുലേഷന്‍ നിയമമുണ്ടായിരുന്നു. 1926- ല്‍ റീജന്റ്‌ സേതു ലക്ഷ്മീ ബായിയാണ്‌ ആ നിയമം ഏര്‍പ്പെടുത്തിയത്‌. ആ നിയമം നിലവിലുള്ളതുകൊണ്ടായിരിക്കാം ഭാഷാപോഷിണ്്യില്‍ പ്രത്യക്ഷ 94 രാഷ്ട്രീയയിനങ്ങള്‍ക്ക്‌ കുറഞ്ഞ പ്രാതിനിധ്യമുണ്ടായത്‌ എന്ന സംശയം സ്വാഭാവികമായുമുയരാം. എന്നാല്‍, പ്രക്ഷോഭപത്രപ്രവര്‍ത്തകനായ എ. ബാലകൃഷ്ണ പിള്ളയുടെ കേസരിയെപ്പോലുള്ള പ്രസിദ്ധീകരണങ്ങള്‍ ആ സാഹചര്യത്തിലും വായനക്കാര്‍ക്കു രാഷ്ട്രീയയിനങ്ങള്‍ നല്‍കിയിരുന്നു. ഉദാഹരണമായി ഭഗത്‌ സിംഗ്‌ തൂക്കിലേറ്റപ്പെട്ട സന്ദര്‍ഭമെടുക്കാം. 1931 മാര്‍ച്ച്‌ 21-നാണ്‌ ഭഗത്‌ സിംഗിനെയും സുഖ്‌ ദേവിനെയും രാജ്‌ ഗുരുവിനെയും ബ്രിട്ടീഷ്‌ അധികാരികള്‍ തആുക്കിലേറ്റിയത്‌.* ആ വാര്‍ത്ത കേസത്ീയില്‍$? ഇങ്ങനെ വായിക്കാം: “ഭഗത്തു സിംഗിനേയും (ഗ്രന്ഥപാഠം) കൂട്ടുപ്രതികളേയും തൂക്കി (തലക്കെട്ടു. ഭഗത്തു സിംഗിന്റേയും കൂടെ മരണശിക്ഷ വിധിച്ചിട്ടുള്ള പ്രതികളുടേയും പേരില്‍ കരുണയുണ്ടാകണമെന്നു പ്രാര്‍ത്ഥിച്ചു കൊടുത്തിട്ടുള്ള ഹര്‍ജി അവസാനമായി തള്ളിയതിനാല്‍ അവരെ തുക്കിക്കൊന്നിരിക്കുന്നു.”' തുക്കിക്കൊലയ്ക്കു പിന്നാലേ, ഈ വാര്‍ത്ത കൊടുത്ത കേസര? ഒപ്പം, രുക്കിക്കൊലയ്ക്കെതിരായ പ്രതിഷേധത്തിന്റെ സംഘാടകനായി മാറിയതിനും മാസികയുടെ താളുകള്‍ സാക്ഷി: “ഭഗത്‌ സിംഗിനു നിത്യശാന്തി (തലക്കെട്ട്‌). ലാഹോര്‍ ഗുഡ്രാലോചനക്കേസില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്വരാജ്യഭക്തന്മാരായ ‘ഭഗത്‌ സിംഗ്‌, സുഖദേവ്‌, രാജഗര;' എന്നിവരെ ഭാരതീയര്‍ ഐക്യകണ്ഡയയമായി പ്രതിഷേധിച്ചതിനെ വിഗണിച്ചു രൂക്കിക്കൊന്നതായി ഇവിടെ അറിവു കിട്ടിയിരിക്കുന്നതിനാല്‍ ഈ യുവധീരന്മാരുടെ ആത്മാവിനു നിത്യശാന്തിയെ പ്രാര്‍ത്ഥിക്കുന്നതിനായി ഇന്നു വൈകുന്നേരം -- 63 മണിക്കു പുത്തന്‍ കച്ചേരി മൈതാനത്തു ഒരു യോഗം കൂടുവാന്‍ 95 നിശ്ചയിച്ചിരിക്കുന്നു. യോഗാനന്തരം കറുത്ത കൊടികളോടുകൂടി ഒരു ഘോഷയാത്ര നടത്തുവാനും ഉദ്ദേശിച്ചിട്ടുണ്ട്‌.”** അതേസമയം, BInWICaLolern) ഭഗത്‌ സിംഗിന്റെയും സഹപ്രവര്‍ത്തകരുടെയും തൂക്കിക്കൊല മാസികത്താളില്‍ പകര്‍ത്തിയത്‌ ഇങ്ങനെയാണ്‌: “ഭാരതമഹാജനസഭയുടെ നാല്ലത്തിയഞ്ചാമത്തെ സമ്മേളനം കറാച്ചിയില്‍ വച്ച സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ (ഗ്രന്ഥപാഠം) അദ്ധ്യക്ഷതയില്‍ മംഗളമായിത്തന്നെ കഴിഞ്ഞുകൂടുകയുണ്ടായി. ഭഗത്‌ സിംഗ്‌ മുതലായവരെ, തൂക്കിക്കൊന്നതു നിമിത്തമുണ്ടായ അസ്വസ്ഥതയും, ഇര്‍വിന്‍ ഗാന്ധി സന്ധി മൂലം ഏതാണ്ട്‌ പ്രശാന്തമായ ഭാരതരാഷ്ടീയാന്തരീക്ഷത്തെ പ്രക്ഷബ്ദ്ധമാക്കുകയുണ്ടായല്ലോ. തന്നിമിത്തം മാഹാത്മജിയുടെ സ്വാധീനശക്തിക്കു അല്ലമൊരുടവു തട്ടുകയും, കറാച്ചി കോണ്‍ഗ്രസിന്റെ പര്യവസാനം ശുഭമായിരിക്കുമോ എന്നു പലര്‍ക്കും ആശങ്കയുണ്ടാവുകയും ചെയ്തു. എന്നാല്‍, അദ്ധ്യക്ഷന്റെ നയവും സാമര്‍ത്ഥ്യവുംകൊണ്ടു, നിനച്ചിരിയാത്ത വണ്ടം കോണ്‍ഗ്രസ്‌ ആദ്യവസാനം മംഗളകരമായിത്തന്നെ തീര്‍ന്നു.” ഭഗത്‌ സിംഗ്‌ വധം ഭാഷാപോഷിണ്‌ നല്കിയത്‌, 1106 മീനം$$ ലക്കത്തില്‍ അചുടിച്ച കറാച്ചി കോണ്‍ഗ്രസ്‌ വാര്‍ത്തയിലെ ഒരു പരോക്ഷപരാമര്‍ശം എന്ന നിലയ്ക്കാണ്‌. പത്ര റഗുലേഷന്റെ കീഴില്‍നിന്നാണ്‌ കേസര്ക്ക്‌ ഭഗത്‌ സിംഗിന്റെ വധ വാര്‍ത്തയും അതിനെതിരായ പ്രതിഷേധത്തിന്റെ കാലേക്കൂട്ടിയുള്ള അറിയിപ്പും അച്ചടിക്കാനായത്‌. ഭാഷാപോഷിണിയ്ക്കാകട്ടെ ഭഗത്‌ സിംഗിനെ തൂക്കിക്കൊന്ന വാര്‍ത്തപോലും പ്രത്യക്ഷമായി നല്‍കാനായില്ല. 96 1931-ല്‍ ഇന്ത്യയുടെ നില ഇതായിരുന്നു: സ്വാതന്ത്യസമരത്തിന്റെ മുഖ്യധാരയില്‍ ജനുവരി 25-ന്‌ ഗാന്ധിജി ജയില്‍ വിമുക്തനായി. മാര്‍ച്ച്‌ അഞ്ചിന്‌ ഗാന്ധി-ഇര്‍വിന്‍ സന്ധി ഒപ്പു വച്ചു. സ്വാതന്ത്യസമരത്തിന്റെ സായുധധാരയില്‍ ഫെബ്രുവരി 27-ന്‌ ചന്ദ്രശേഖര്‍ ആസാദ്‌ ബ്രിട്ടീഷ്‌ പോലീസുമായി ഏറ്റമുട്ടി മരണം വരിച്ചു. മാര്‍ച്ച്‌ 23-ന്‌ ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവരെ തൂക്കിക്കൊല്ലകയും ചെയ്തു. ഇതായിരുന്നു ഭാഷാപോഷ്ണ്‌ി നേരിട്ട കാലം. ആ കാലത്തിന്റെ സമ്മര്‍ദ്ദത്തിനു കീഴില്‍നിന്നാണ്‌ HEH] സാഹിത്യ ആനുകാലികമെന്ന വിലാസം ഫലത്തില്‍ നീരാകരിക്കുന്ന അറിയിപ്പ്‌ മാസികത്താളില്‍ കൊടുത്തത്‌. 2.2.4. 1930: സാഹിതൃതയുടെ പുനരാവര്‍ത്തനം ഈ പഠനത്തിന്റെ ഈ ഘട്ടത്തിലെ പ്രശ്ൂപാഠമായ ഭാഷാപോഷിണി അറിയിപ്പ്‌ അച്ചടിച്ചുവന്ന 1106 കന്നി ലക്കത്തിലെ ഉള്ളടക്കത്തിന്റെ വിശകലനവും ഇവിടെ പ്രസക്തമാണ്‌: 1. സാഹിത്യസംബന്ധിയായ ഉള്ളടക്കം ൦2 ശതമാനം. $7 2. സാഹിത്യേതര ഉള്ളടക്കം 48ശതമാനം. 5? സാഹിത്യയിനങ്ങള്‍ക്കുള്ള പ്രാമുഖ്യം കുറയ്ക്കുക, സര്‍വ്വവിഷയ ആനുകാലികമായി മാറുക എന്നീ നിശ്ചയങ്ങള്‍, അതു പരോക്ഷമായി പ്രഖ്യാപിച്ച ലക്കത്തില്‍പ്പോലും നടപ്പാക്കാന്‍ ഭാഷാപോഷിണിക്ക്‌ കഴിഞ്ഞില്ല. ഇനി അന്വേഷിക്കാവുന്നത്‌, 1106 കന്നി ലക്കത്തിലെ അറിയിപ്പ്‌ ഒരല്പകാലത്തിനു ശേഷമെങ്കിലും നടപ്പാക്കാന്‍ ഭാഷാപോഷിണിക്കു കഴിഞ്ഞോ എന്ന കാര്യമാണ്‌. ഇക്കാര്യം പഠിക്കാന്‍ ആ പഞ്ചാംഗവര്‍ഷത്തിലെ (കൊല്ലവര്‍ഷം) അവസാനത്തെ ലക്കം, 1106 97 കര്‍ക്കടകം, 1931 ജൂലൈ - ആഗസ്ററ്‌, പഠന സാമഗ്രിയായി എടുക്കാം. ഉള്ളടക്ക വിശകലനം ഇങ്ങനെയാണ്‌: 1. സാഹിത്യവിഷയകമായ ഉള്ളടക്കം 64 %. 2. സാഹിത്യേതര ഉള്ളടക്കം 36%. അതായത്‌ സാഹിത്യേതരവിഷയകമായ ഉള്ളടക്കത്തേക്കാള്‍ സാഹിത്യ വിഷയകമായ ഉള്ളടക്കത്തിന്‌ 1.77 ഇടം കൂടുതല്‍ നല്‍കി ഈ ലക്കത്തില്‍ @)aMIGalohe). സാഹിത്യ ആനുകാലികമെന്ന വിലാസം കൈവെടിയണമെന്നും സര്‍വ്വവിഷയ ആനുകാലികമായി സ്വയം മാറണമെന്നുള്ള ആന്തരികപ്രേരണ പരോക്ഷമായെങ്കിലും പരസ്യമായി പ്രഖ്യാപിച്ച്‌ പത്തു മാസം കഴിഞ്ഞപ്പോള്‍ ഭാഷാപോഷിണിയുടെ ഉള്ളടക്കം കൂടുതല്‍ സാഹിത്യയിനങ്ങള്‍ ചേര്‍ന്നതായി മാറുകയാണുണ്ടായത്‌ (പട്ടിക 2.3.) താരതമ്യം: ഭാഷാപോഷിണ്‌ 1106 പട്ടിക 2.3. 1106 കന്നിയില്‍ എത്തിച്ചേര്‍ന്ന 52:48 എന്ന, സാഹിത്യത്തിന്‌ വലിയ മേല്‍ക്കൈയില്ലാത്ത, നിലയില്‍ നിന്ന്‌ 1106 കര്‍ക്കടക മാസമായപ്പോഴേയ്ക്കും 64:36 എന്ന ചേരുവയിലേയ്ക്ക്‌ കൂടുതല്‍ സാഹിത്യ നിഷ്ഠമായി ഭാഷാപോഷിണി മാറി. എന്നാല്‍, 1106 ചിങ്ങത്തിലെ 77:23 എന്ന ചേരുവയിലേയ്ക്കു പോയതുമില്ല. 98 ഉള്ളടക്ക സംബന്ധിയായി 1106 കര്‍ക്കടത്തില്‍ മറ്റൊരു അറിയിപ്പകൂടി ഭായാപ്ോഹ്ണ്‌ നല്‍കുന്നുണ്ട്‌: “ഭാഷാപോഷിണി പരിഷ്കരിക്കുന്നു (തലക്കെട്ടു). വികാരോത്തേജകങ്ങളായ ചെറുകഥകള്‍, സഹൃദയ ഹദയാഹ്കാദകങ്ങളായ കവിതകള്‍, സാരഗര്‍ഭങ്ങളായ ലേഖനങ്ങള്‍, വിജ്ഞാനപ്രദങ്ങളായ വിശേഷക്കുറിപ്പുകള്‍, ചിരിച്ചു തലതല്ലന്ന വിനോദങ്ങള്‍, മുതലായവ അടുത്ത ലക്കം മുതല്‍ പ്രതീക്ഷിക്കുക.” 7? അപ്പോഴും, സാഹിത്യ ആനുകാലികം എന്നതല്ല സര്‍വ്വവിഷയ ആനുകാലികം എന്നതാണ്‌ ഭാഷാപോഷിണ്‌്യുടെ പ്രഖ്യാപനത്തില്‍ നിഴലിക്കുന്ന നയം. “സാരഗര്‍ഭങ്ങളായ ലേഖനങ്ങള്‍, വിജ്ഞാനപ്രദങ്ങളായ വിശേഷക്കുറിപ്പുകള്‍' എന്നിവ വരാന്‍ പോകുന്ന ഉള്ളടക്കത്തിലുണ്ട്‌. എന്നാല്‍, സാഹിത്യേതരയിനങ്ങളുടെ അതില്‍ അവിടെ തീര്‍ന്നു. നാട്ടിലെ രാഷ്ടീയതീക്ഷ്ണമായ അന്തരീക്ഷത്തോടു പ്രതികരിക്കുന്ന നില അപ്പോഴും മാസിക കൈക്കൊണ്ടിരുന്നില്ല എന്നര്‍ത്ഥം. 2.3. ആദ്യകാല ആനുകാലികങ്ങള്‍: അറിവുകള്‍, അപനിര്‍മ്മിതികള്‍ സാഹിത്യ ആനുകാലികങ്ങള്‍ക്ക്‌ മുഖ്യധാരാ ആനുകാലികങ്ങളായി തുടരാനാവില്ല എന്ന സാമൂഹികയാഥാര്‍ത്ഥ്യമാണ്‌ അന്നത്തെ സാഹിത്യ മാസികകളെ തുറിച്ചു നോക്കിയത്‌. സാഹിത്യകേന്ദ്രിതമായ ആനുകാലികരീതിവിദ്യ അസംഗതമാവുകയായിരുന്നു: “സാഹിത്ൃയത' എന്ന സാമൂഹികസ്ഥാപനത്തിന്റെ അസാംഗത്യംകൊണ്ടല്ല, “സാഹീത്യേതരത്‌ എന്ന പ്രത്യയശാസ്ത്രത്തുറയുടെ സാംഗത്യംകൊണ്ട്‌. സാഹിത്യേതരരംഗത്തെ സംഗതമാക്കുന്ന ചരിത്രകാലം ആ ഘട്ടത്തിനു ചേര്‍ന്ന സാഹിത്യവും, തീര്‍ച്ചയായും ആവശ്യപ്പെടുന്നുണ്ട്‌. അത്തരം സാഹിത്യത്തിന്റെ 99 വാഹനങ്ങളായി മാറിക്കൊണ്ട്‌, നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഭാഷാപോഷിണിക്കു ശ്രമിച്ചകൂടായിരുന്നോ എന്ന ചോദ്യമുണ്ട്‌. മാതൃകാലക്കത്തിലെ ജി. ശങ്കരക്കുറുപ്പിന്റെ കവിത “പ്രഭാതവാതം' തന്നെ അക്കാലം ആവശ്യപ്പെട്ടിരുന്ന രചനകള്‍ അന്നു പിറന്നിരുന്നു എന്നതിനു തെളിവുമാണ്‌. ഇങ്ങനെയൊരു രചന കൊടുത്തിട്ടുണ്ടെങ്കിലും അത്തരം കൃതികളുടെ സ്ഥിരം വേദിയായി മാസിക മാറ്റുക, ദേശീയപ്രസ്ഥാനത്തിന്റെ പ്രാദേശികപ്പതിപ്പായ നാട്ടുരാജ്യരാഷ്ടീയം വിഷയമാക്കുന്ന രചനകള്‍ക്കായിക്കൂടി മാസികയുടെ താളകള്‍ സമര്‍പ്പിക്കുക എന്നിവയൊക്കെ മറ്റൊരു കാര്യമാണ്‌. അതിന്‌ ഭാംധാഭപ/ഹലിങ്നിക്ക്‌ സ്വന്തം ആശയസംഹിതയെത്തന്നെ നിഷേധിക്കുകയോ അതിഗമിക്കുകയോ ചെയ്യേണ്ടതുണ്ടായിരുന്നു. രാഷ്ടീയവാര്‍ത്തകള്‍ രാഷ്ടീയകാലം അവശ്യപ്പെടുംവിധം അച്ചടിച്ച്‌ കേസരിയുടെ വഴിക്കു പോകുക എന്ന രാഷ്ട്ീയാപായസാധ്യത ഏറ്റെടുക്കാന്‍ ഭാഹഗാപോംഹ്ിണിക്കു കഴിയുകയില്ലായിരുന്നു എന്നതു നേരത്തേ കണ്ടു. അതുപോലെ, പുതിയ കാലം ആവശ്യപ്പെടുന്ന പുതിയ സാഹിത്യത്തിന്റെ അരങ്ങായി മാറിക്കൊണ്ട്‌ പുതിയ കാലത്തിനു ചേര്‍ന്ന സാഹിത്യമാസികയാകാനും അവര്‍ക്കു സാധിക്കില്ലായിരുന്നു. നേരത്തേ, ഭാഷാപോഷണവും സാഹിത്യപോഷണവും സാക്ഷര സമൂഹത്തിലെ ക്രിയാത്മകതയായി നിലനിന്ന സാമൂഹികസാഹചര്യത്തില്‍ സാഹിത്യമാസികകള്‍ക്ക്‌ മുഖ്യധാരാ ആനുകാലികങ്ങളായും മുന്‍നിര ആനുകാലികങ്ങളായും ഒരേ സമയം നിലനിലല്‍്ക്കാമായിരുന്നു. ആ തിളക്കമുറ്റ സാമൂഹികപദവിയാണ്‌ പ്രക്ഷുബ്ധമായ രാഷ്ടീയസാഹചര്യത്തില്‍ സാഹിത്യമാസികകള്‍ക്കു കൈമോശം വന്നത്‌. ഈ തിരിച്ചറിവായിരുന്നു ഭാംഷാപോഹിണ്തുടെ സ്വത്വപ്രതിസന്ധിക്കു പിന്നില്‍. 100 ഭാഷാപോഷിണിയുടെ മുന്നിലുണ്ടായിരുന്ന അതിജീവനമാര്‍ഗ്ഗം ഇവയായിരുന്നു: 1. കൂടുതല്‍, സാഹിത്യേതരയിനങ്ങള്‍ 2. സാഹിത്യമാസികാഭാവത്തിന്റെ നിരാസം 3. സര്‍വ്വവിഷയ ആനുകാലികത്തിലേയ്ക്കുള്ള ശൈലിമാറ്റം അതിനായി, മലയാളഭാഷയിലെ എഴുത്തുകാരുടെ മണ്ഡലത്തെത്തന്നെ ഉടച്ചുവാര്‍ക്കുക, പുത്തന്‍ എഴുത്തുകാരെ കണ്ടെത്തുക, പഴയ എഴുത്തുകാരെ പുതിയ കാലത്തിലേയ്ക്ക്‌ ആനയിക്കുക എന്നീ വഴികള്‍ അവര്‍ക്കു തുറക്കേണ്ടതുണ്ടായിരുന്നു. അതുതന്നെയാണ്‌ ചര്‍ച്ചാവിഷയമായ മാധ്യമപാഠത്തിന്റെ അപനിര്‍മ്മിതിയിലൂടെ വായിച്ചെടുക്കാവുന്നതും. ഈ നിലയില്‍ അക്കാലത്തെ മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങള്‍ നേരിട്ട ഒരു സംഘര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമായി ഭാഹഗാഭപ്രോഹഷിണ്യിലെ അറിയിപ്പിനെക്കാണാം. ഒപ്പം, ആ തീരുമാനം നടപ്പാക്കാന്‍ നടത്തിയ യത്തത്തിന്റെയും അതില്‍ ഭാഷാപോഷിണ്‌ നേരിട്ട അന്തര്‍സംഘര്‍ഷങ്ങളുടെയും ചിഹങ്ങളും അക്കാലത്തെ ആനുകാലികലക്കങ്ങളില്‍നിന്നു വായിച്ചെടുക്കാമെന്നും കണ്ടു. തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതും സാഹിത്യ ആനുകാലികമായിത്തന്നെ ഭാഷാഭപോഷിണിക്കു തുടരേണ്ടി വന്നതും ആ തീരുമാനത്തിലെതന്നെ വൈരുദ്ധ്യങ്ങളുടെ ഫലമാണ്‌. മലയാളത്തിലെ ആനുകാലികങ്ങളടെ പ്രത്യയശാസ്ത്രപ്രശ്നങ്ങങടെരേഖയാണ്‌ അവയുടെ സാഹിത്യ - സാഹിത്യേതര അംശബന്ധം എന്ന നിഗമനമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌. ഈ കാഴ്ചപ്പാട്‌ പ്രശ്രവത്കരിക്കേണ്ടതുണ്ട്‌. സാഹിതീയതയായിരുന്നോ നമ്മുടെ ആനുകാലികങ്ങളുടെ ഏകാന്തപൈതൃകം, മറ്റെന്തെങ്കിലുമൊക്കെ നമ്മുടെ ആനുകാലികങ്ങളുടെ ജനിതകഭപടത്തിലുണ്ടെന്ന്‌ നമ്മള്‍ 101 കണ്ടെത്തേണ്ടതുണ്ടോ, നമ്മുടെ ആനുകാലികങ്ങളുടെ വംശധാര പുനര്‍നിര്‍ണ്ണയിക്കേണ്ടതുണ്ടോ എന്നിവയാണ്‌ ആ പ്രശ്നവത്കരണത്തിനുള്ള താക്കോല്‍ച്ചോദ്യങ്ങള്‍. പാഠമാതൃകകളായി എടുത്ത രണ്ടു പ്രസിദ്ധീകരണങ്ങളുടെയും പൈതൃകം സാഹിത്യ ആനുകാലികം എന്നതാണോ എന്നു പരിശോധിച്ചുതന്നെ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താം. ഇവ കേവലസാഹിത്യ ആനുകാലികങ്ങളായി പുറത്തിറങ്ങുകയും അത്തരത്തില്‍ തുടരുകയും അത്തരത്തില്‍ത്തന്നെ നിലനില്‍ക്കുകയും അത്തരത്തില്‍മാത്രം അംഗീകാരം തേടിയവയുമാണോ, സാഹിത്യത്തിനും സാഹിത്യ സംബന്ധിയായ കാര്യങ്ങള്‍ക്കും എത്രമാത്രം മുന്‍ഗണന നല്‍കിക്കൊണ്ടാണ്‌ ഇവ രംഗത്തുവന്നത്‌ എന്നിവയാണ്‌ ഇവിടെ അന്വേഷണപ്രമ്നങ്ങളാക്കുന്നത്‌. ആദ്യകാല ഭാഷാപോഷിണ്‌്യുടെ ആകസ്മികമാതൃകാലക്കമായി 1072 കന്നി എടുക്കുന്നു.”' ഉള്ളടക്കത്തിലുള്ളത്‌ 13 ഇനങ്ങളാണ്‌. 1. സാഹിത്യയിനങ്ങള്‍ക്കു നീക്കിവച്ച ഇടം 36 ശതമാനമാണ്‌ .?7? 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 64 ശതമാനം ഇടം കിട്ടി.? ആദ്യകാല മംഗമമോദയത്തിന്റെ സൂചകലക്കമായി 1084 വൃശ്ചികം എടുക്കുന്നു.?? ഈ ലക്കത്തില്‍ ഏഴിനങ്ങളുണ്ട്‌.?? 1. സാഹിത്യ ഇനങ്ങളുടെ അച്ചടിയിടം രണ്ടു ശതമാനമാണ്‌. 2. സാഹിത്യേതര ഇനങ്ങളുടേത്‌ 98 ശതമാനവും. ആദ്യകാല ഭാഷാപോഷി്ണ്‌/ സാഹിത്യയിനങ്ങളേക്കാള്‍ 1.77 മടങ്ങ്‌ അച്ചടിയിടം സാഹിത്യേതരയിനങ്ങള്‍ക്കു നല്‍കിയിരുന്നു. ആദ്യകാല DOVES Wo, ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ സാഹിത്യേതര ആനകാലികമായിരുന്നു (പട്ടിക 2.4.). 102 താരതമ്യം: ആദ്യകാലഭാഷാപോഷിണ്‌ -മംഗളോദയങ്ങള്‍ പട്ടിക 2.4. രണ്ടു കണ്ടെത്തലുകളാണ്‌ പഠനത്തിന്റെ ഈ ഘട്ടത്തില്‍ ഉണ്ടായിട്ടുള്ളത്‌. രണ്ടും കേരളത്തിലെ ആദ്യകാല ആനുകാലികങ്ങളെക്കുറിച്ച്‌ ഇതഃപര്യന്തമുണ്ടായ ചരിത്രബോധ്യങ്ങളെ ചോദ്യം ചെയ്യുന്നവയുമാണ്‌: 1. സ്വന്തം ഉള്ളടക്കച്ചേരുവയില്‍ രണ്ടു മുതല്‍ 36 വരെ ശതമാനം മാത്രം ഇടം സാഹിത്യയിനങ്ങള്‍ക്കു നീക്കിവച്ച പ്രസിദ്ധീകരണങ്ങളെയാണ്‌ കേരളം സാഹിത്യ ആനുകാലികങ്ങള്‍ എന്നു വിളിക്കുന്നത്‌. 2. ഉള്ളടക്കത്തിന്റെ 64 മുതല്‍ 98 വരെ ശതമാനം അച്ചടിയിടം സാഹിത്യേതരയിനങ്ങള്‍ക്ക്‌ വകയിരുത്തിക്കൊണ്ട്‌ പുറത്തുവന്ന ആനുകാലികങ്ങളെയാണ്‌ കേരളം സര്‍വ്വവിഷയ ആനുകാലികങ്ങളായി തിരിച്ചറിയാത്തത്‌. ഇനി അറിയാനുള്ളത്‌, ഈ പ്രസിദ്ധീകരണങ്ങള്‍ ആദ്യകാല ലക്കങ്ങളില്‍ പുലര്‍ത്തിയ മുന്‍ഗണനാതോത്‌ യാദൃച്ചികമോ ആകസ്മികമോ അനിച്ചാപരമോ ആയിരുന്നോ എന്നതാണ്‌. സ്വന്തം ഉള്ളടക്കച്ചേരുവയെക്കുറിച്ച്‌ ആദ്യ ലക്കം ഭാഷാപോഷിണ്‌/ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഭാഷാപോഷണത്തിനായിട്ടുള്ള ഒരു മാസികാപുസ്തകത്തില്‍ സൂക്ഷ്മമായി വിചാരിച്ചാല്‍ ഗ്രാമൃതാദിദോഷങ്ങള്‍ ഇല്ലാതെ 103 ഏതുതരം ഉപന്യാസങ്ങളും ചേരും എങ്കിലും കണ്ണില്‍ കണ്ടതെല്ലാം ഇതില്‍ ചേര്‍ക്കാമെന്നു വെച്ചിട്ടില്ലെന്നു മാത്രമല്ലാ എല്ലാ പുസ്തകത്തിലും ഇന്നീന്ന (ഗ്ര. പാ.) വകകള്‍ ഇത്രയിത്രമാത്രം അടങ്ങിയിരിക്കണം എന്നു ഞങ്ങള്‍ ഏകദേശം ഒന്നു കരുതീട്ടുമുണ്ട്‌ (ഗ്ര. പാ.).”78 ആദ്യകാല ഭാഷാപോഷ്്‌ണ്‌ 36 ശതമാനം മാത്രം സാഹിത്യ സംബന്ധിയായ ഉള്ളടക്കവുമായി പുറത്തിറങ്ങിയിരുന്നത്‌ യാദൃച്ഛികമല്ല എന്നും അത്‌ പത്രാധിപനിശ്ചയത്തിന്റെ ഭാഗമാണെന്നും വ്യക്തം. അങ്ങനെയാണെങ്കില്‍ ഭാഹാപോഹിണ്ഞുടെ ആ ഉള്ളടക്കച്ചേേരുവ മാസികയുടെ സ്വത്വസങ്കല്ത്തിന്റെ ഉത്പന്നമാണ്‌. ഭാഷയുടെ ഐകരൂപ്യം, ഗദ്യപ്രചാരണം, നിഘണ്ടുനിര്‍മ്മാണം, ശാസ്ത്രപ്രചാരണം എന്നിവയായിരുന്നു ഭാംധാപ്ോഹിണ്യുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍. ഭാഷാപോഷണം എന്ന നിലയ്ക്കാണ്‌ ആ പ്രസിദ്ധീകരണം പുതിയ പുസ്തകങ്ങളുടെ രചന, പഴയ ഗ്രന്ഥങ്ങളുടെ വീണ്ടെടുപ്പം പ്രകാശനവും, പ്രാചീനകൃതികളടെ വിവര്‍ത്തനം, അര്‍വാചീനകൃതികളുടെ വിവര്‍ത്തനം, സാഹിതൃയചരിത്രചന, നോവലും ചെറുകഥയും ഖണ്ഡകാവ്യവും നാടകവും നിരൂപണവുംപോലുള്ള പുതു സാഹിത്യരൂപങ്ങളടെ പ്രചാരണം എന്നിവ ഏറ്റെടുത്തത്‌. മംഗഭ്ളാദയത്തിന്റെ നയപ്രഖ്യാപനം ഇങ്ങനെയാണ്‌: “നന്പൂതിരിമാരുടേയും മറ്റ ജാതി മലയാളികളുടേയും ആചാരങ്ങളെപ്പറ്റിയും തന്മൂലമായ ധര്‍മ്മത്തേപ്പറ്റിയും ഇവയെല്ലാം അറിയിക്കുന്ന പൂര്‍വ്വചരിത്രത്തെപ്പറ്റിയും അവരവരുടെ നീത്യവൃത്തിക്കുതകുന്ന ഗൃഹധര്‍മ്മത്തേപ്പറ്റിയും അവശ്യം അറിഞ്ഞേ കഴിയൂ എന്നുള്ള രാജനീതിനിയമങ്ങളേപ്പറ്റിയും പലേ സംശയങ്ങള്‍ക്കും 104 നിവ്വത്തിവരുത്തിത്തരുന്നതും വിനോദകരവുമായ തത്വവാദങ്ങളേപ്പറ്റിയും മറ്റം പല ഉപന്യാസങ്ങളെക്കൊണ്ടും, ഹിന്തുക്കളുടേ ജ്ഞാനനിക്ഷേപത്തിനുതകുംവിധം ഈ “മംഗളോദയം” ഞങ്ങള്‍ ആരംഭിചിരിക്കുന്നു.”77 ആദ്യകാല മംഗഭളാദയത്തിന്റെ ഉള്ളടക്കം സാഹിത്യോന്മുഖമാകാതിരുന്നതും യാദൃച്ചികമല്ലെന്ന്‌ ഇതില്‍നിന്നു വ്യക്തം. നമ്പൂതിരി യോഗക്ഷേമ സഭയുടെ ആശയപ്രചാരണദത്യം ഏറ്റെടുത്ത്‌ മുന്നോട്ടുപോകുമ്പോള്‍, കേവലസാഹിത്യയിനങ്ങള്‍ക്കും സാഹിത്യ സംബന്ധിയായ മററ്‌ ഉള്ളടക്കത്തിനും നാമമാത്രമായ ഇടമേ മംഗമമോദയം നല്‍കിയുള്ള എന്ന നിലയ്ക്കുവേണം ഇതിനെ മനസ്സിലാക്കാന്‍. ആദ്യകാല ഭാഷാപോഷ്‌ണ്‌? സാഹിത്യ മാസികയല്ലായിരുന്നു എന്നതിന്‌ ഒരു മറുവശവുമുണ്ട്‌ - രാഷ്ടീയ ആനുകാലികമായ കേസരിയുടെ സാഹിത്യോന്മുഖത. ആദ്യകാല കേസരിയുടെ ഉള്ളടക്ക വിശകലനത്തിലൂടെ ഇത്‌ കൃത്യമായിത്തന്നെ കണ്ടെത്താം. പഠനസാമഗ്രിയായി കേസരിയുടെ 1930-ലെ ലക്കങ്ങളില്‍നിന്ന്‌ സെപ്തംബര്‍ 17 തെരഞ്ഞെടുക്കുന്നു.?ൽ ഈ ലക്കത്തില്‍ 28 വിഭവങ്ങള്‍. ?79 1. സാഹിത്യയിനങ്ങള്‍ക്ക്‌ 47 ശതമാനം ഇടം നീക്കിവച്ചു. 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 53 ശതമാനവും. ആദ്യകാല ഭാഷാപോഷ്ണ്‌? സാഹിത്യത്തിന്‌ 36 ശതമാനം അച്ചടിയിടമാണ്‌ നീക്കിവച്ചതെങ്കില്‍, ആദ്യകാലകേസര/ സാഹിത്യത്തിനു നല്‍കിയത്‌ 47 ശതമാനം സ്ഥലമാണ്‌ (പട്ടിക 2.5.). രാഷ്ടീയ ആനുകാലികമായി അറിയപ്പെടുമ്പോള്‍പ്പോലും കേസര സൂക്ഷ്മാര്‍ത്ഥത്തില്‍ സര്‍വ്വവിഷയ ആനുകാലികമായിരുന്നു എന്നാണ്‌ ഈ പ്രത്യക്ഷത്തിനര്‍ത്ഥം. മാനുഷ്യകത്തിന്റെ മുഖ്യമായ ആവിഷ്കരണോപാധികള്‍ എന്ന നിലയ്ക്കാണ്‌ രാഷ്ട്രീയത്തിനെന്നപോലെ സാഹിത്യത്തിനും കേസര) ഇടം നല്‍കിയത്‌. 105 താരതമ്യം: ആദ്യകാല ആനുകാലികങ്ങള്‍ പട്ടിക 2.5. ആദ്യകാല CIaMIEa_LalEMRo മംഗഭളാദയവും സാഹിത്യ മാസികകളായിരുന്നില്ലെനനും അവ സര്‍വ്വവിഷയ ആനകാലികങ്ങളായി പുറത്തിറങ്ങിയത്‌ ഒരു ആശയനിര്‍മ്മിതി എന്ന നിലയ്ക്കാണെന്നുമാണ്‌ ഇവിടെ തെളിയുന്നത്‌. പില്‍ക്കാലത്ത്‌ അവ പ്രായോഗികമായി സാഹിത്യ ആനുകാലികങ്ങളായി മാറി എന്നത്‌ മറ്റൊരു കാര്യമാണ്‌. പക്ഷേ, അവയുടെ ജാതകം സാഹിത്യേതരതയുടേതാണ്‌; പൈതൃകം സര്‍വ്വവിഷയതയുടേതാണ്‌. നമ്മടെ കാലത്ത്‌ വിവരപെരുംപാതയായി മാറിയിരിക്കുന്നത്‌ ഇന്റര്‍നെറ്റാണ്‌. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തൃടക്കത്തിലുമൊക്കെ ആ വൈജ്ഞാനികദനത്യമേറ്റെടുത്തത്‌ പത്രങ്ങളും മാസികകളും ആയിരുന്നു. നമ്മടെ ആനുകാലികങ്ങളിലെ ആദ്യപ്രത്യക്ഷങ്ങങായ മതപരമായ ആനുകാലികങ്ങള്‍പോലും വിവരവിനിമയദത്യം നിറവേറ്റിയിട്ടുണ്ട്‌. ആദ്യകാല ആനുകാലികങ്ങളിലെ ഇതരര്രപങ്ങളായ രാഷ്ടീയ ആനുകാലികങ്ങള്‍, വനിതാ ആനുകാലികങ്ങള്‍ തുടങ്ങിയവയും ആ ദത്യം ഏറ്റെടുത്തിരുന്നു. ശാസ്ത്ര ആനുകാലികങ്ങളുടെയും വിദ്യാഭ്യാസ ആനുകാലികങ്ങളുടെയും മുഖ്യദത്യംതന്നെയും അതായിരുന്നു. 106 സാഹിത്യത്തെപ്പോലും മനുഷ്യസര്‍ഗ്ഗാത്മമതയുടെ ഒരു തുറ എന്ന നിലയ്ക്കാണ്‌ മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങള്‍ സമീപിച്ചത്‌. മററ ഭാഷാ രചനകളെയും അവയില്‍ ഉത്ഭവിക്കുന്ന പ്രവണതകളെയും പ്രസ്ഥാനങ്ങളെയും ആഗോളജ്ഞാനമേഖലയിലെ ചലനങ്ങള്‍ എന്ന നിലയ്ക്കാണ്‌ അവ പകര്‍ത്തിയത്‌. പിന്നെ, എന്തുകൊണ്ട്‌ ഭാഷാപോഷിണ്‌ിയും മംഗഭളാദയവുമൊക്കെ സാഹിത്യ ആനുകാലികങ്ങളായി എണ്ണപ്പെട്ടു? പില്‍ക്കാലത്ത്‌ അവ സാഹിത്യാനുകാലികങ്ങളായി മാറി എന്നതാണ്‌ അതിന്റെ കാരണം. പില്‍ക്കാലഭാഷാപോഷിണിയെത്തന്നെ പഠിച്ച്‌ ഇക്കാര്യം കണ്ടെത്താം. പില്‍ക്കാലഭാഷാപോഷിണിയില്‍നിന്ന്‌ 1093 മേടം സൂചക ലക്കമായെടുക്കുന്നു.* ഈ ലക്കത്തില്‍ 11 വിഭവങ്ങളുണ്ട്‌.3 1. സാഹിത്യയിനങ്ങള്‍ക്ക്‌ 6൦ ശതമാനം ഇടം, 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 35 ശതമാനവും. സാഹിത്യ ആനുകാലികങ്ങളെന്ന നിലയ്ക്ക്‌ അവ നല്‍കിയ സേവനം അവയെ ചരിത്രത്തില്‍ സാഹിത്യ ആനുകാലികങ്ങളായി അടയാളപ്പെടുത്തുംവിധം മിന്നുന്നതായിരുന്നു. സാഹിത്യയിനങ്ങളുടെ തോത്‌ അവ ഉയര്‍ത്തി. ആനകാലികത്തെത്തന്നെ ഒരു സാഹിത്യാത്മക ആവിഷ്‌കൃതിയായി കണ്ടതുകൊണ്ടാകാം, ആനുകാലികങ്ങളെ നയിക്കാന്‍ തുടര്‍ച്ചയായി സാഹിത്യമേഖലയിലെ വ്യക്തിത്വങ്ങള്‍ രംഗത്തെത്തി. ആനുകാലിക ഉള്ളടക്കങ്ങളില്‍ അണിനിരന്നവരില്‍ ഏറെപ്പേരും സാഹിത്യനായകരുമായി. അതുകൊണ്ട്‌, അവയെ സാഹിത്യ ആനുകാലികങ്ങളായി ധരിച്ചു. അപ്പോള്‍പ്പോലും, ഉത്ഭവവേളയിലെ അവയുടെ സ്വത്വം സര്‍വ്വവിഷയോന്മുഖതയായിരുന്നു എന്ന വാസ്തവം അസ്ഥിരപ്പെട്ടിരുന്നില്ല. എന്നീട്ടും, പില്ക്കാലസ്വഭാവം മുന്‍നിര്‍ത്തി ആനുകാലികചരിത്രവും 107 മലയാളിയുടെ പൊതുബോധവും ഭാഷാപോഷിണിയെയും മംഗഭ്ളാദധകത്തയും സാഹിത്യ ആനുകാലികങ്ങളായി എണി. ആ കാഴ്ചപ്പാട്‌ അവയുടെ പൂര്‍വ്വകാല ചരിത്രത്തിലേയ്ക്കു കൂടി അതിവര്‍ത്ിിപ്പിച്ചു. ആ കാഴ്ച പൊതുവത്കരിച്ച്‌, പിന്നാലേ, മുഖ്യ ആനുകാലികങ്ങളെ മുഴുവന്‍ ആ പ്രതീതിയുടെ അടിസ്ഥാനത്തില്‍ വകയിരുത്തി. സാഹിത്യേതര ആനുകാലികങ്ങള്‍ എല്ലാം ചേര്‍ന്ന്‌ അര്‍പ്പിച്ച സാമൂഹികസേവനത്തേക്കാള്‍ പകിട്ട്‌, വിരലിലെണ്ണാവുന്ന സാഹിത്യ ആനുകാലികങ്ങളുടെ സംഭാവനയ്ക്കുണ്ടെന്ന്‌ രേഖപ്പെടുത്തി. അങ്ങനെ 'ആനുകാലികം ൦ സാഹിത്യാനുകാലികം' എന്ന സമവാക്യവും സൃഷ്ടിച്ചു. ആ ധാരണയ്ക്ക്‌ അഭിമുഖമായാണ്‌ നേരത്തേ കണ്ട നിഗമനം വന്നു നില്ക്കുന്നത്‌: 1. “സാഹിത്യപരത” എന്നതുപോലെയോ അതിലേറെയോ “സാഹിത്യേതരത്യും മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളുടെ പൈതൃകമാണ്‌. 2. കൂടുതല്‍, കൃത്യമായി പറഞ്ഞാല്‍, “സര്‍വ്വവിഷയത'യാണ്‌ കേരളത്തിലെ ആനുകാലികങ്ങളുടെ ആദി പൈതൃകം. 2.4. ആദ്യകാല ആനുകാലികങ്ങള്‍: ചരിത്രത്തില്‍ ചരിത്രവത്കരണത്തില്‍ സാഹിത്യ ആനുകാലികങ്ങളെക്കുറിച്ചുള്ള മലയാളിയുടെ ആനുകാലിക ചരിത്രത്തിലെയും പൊതുബോധത്തിലെയും നിലപാടുകളില്‍ എവിടെയൊക്കെയോ പിശകുകളണ്ടെന്ന ധാരണ പുതിയതല്ല. അങ്ങനെ ഒരു സൂചന പ്രൊഫ. എസ്‌. ഗൃപ്ഠന്‍ നായര്‍ തരുന്നുണ്ട്‌. കേരളീയര്‍ സാഹിത്യ ആനുകാലികങ്ങളായി കരുതുന്നവ നിയതാര്‍ത്ഥത്തില്‍ സാഹിത്യ ആനുകാലികങ്ങളല്ലെന്നും അദ്ദേഹം ചുണ്ടിക്കാണിക്കുന്നു. മുഖ്യധാരാ ആനുകാലികങ്ങള്‍ (അവയ്ക്ക്‌ സാഹിത്യപരമായ 108 ആധികാരികതയുണ്ടെങ്കില്‍പ്പോലും) സാഹിത്യ ആനകാലികങ്ങളാകില്ല എന്നും ഗരപ്തന്‍ നായര്‍ ധ്വനിപ്പിക്കുന്നു:. “Time, Newsweek, New Statesman, Guardian, Spectator ഇവയൊന്നും സാഹിത്യവാരികകളല്ല. മിക്കതും ന്യൂസും വ്യൂസും കലര്‍ന്നതാണ്‌. ഒരു സാഹിത്യപംക്തി കാണുമെന്നുമാത്രം. അത്‌ ഏറ്റവും ഉന്നതനിലവാരമുള്ളതുമായിരിക്കും. എന്നാല്‍, ടൈംസ്‌ ലിറ്റററി സപ്ലിമെന്റ്‌ സാഹിത്യവാരികയാണ്‌. പുസ്തകനിരൂപണപ്രധാനമായ സാഹിത്യവാരിക എന്നു കൂട്ടിച്ചേര്‍ക്കാം. ഇതുതന്നെയാണ്‌, ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബുക്‌ റിവ്യൂ സപ്ലിമെന്റീന്റെയും സ്വഭാവം.”82 മാത്രവുമല്ല, സാഹിതൃത എന്നു നമ്മുടെ ആനുകാലികങ്ങള്‍ വിശേഷിപ്പിക്കുന്ന സാഹിതൃതയല്ല മുഖ്യധാരാ ആനുകാലികം പിന്‍തുടരേണ്ടത്‌ എന്നും ഗൃപ്തന്‍ നായര്‍ പറയുന്നു. നമ്മുടെ ശരാശരി ആനുകാലികത്തിന്റെ ഉള്ളടക്കവും,8? ന്യൂ സ്റ്റേറ്റ്സ്‌ മാന്റെ ഉള്ളടക്കവും മുഖാമുഖം നിര്‍ത്തി ന്യൂ സ്റ്റേറ്റ്സ്മാനെ മാതൃകാ ആനുകാലികമായി നിര്‍ദ്ദേശിക്കുന്നുമുണ്ട്‌ അദ്ദേഹം. ആധികാരികതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ സൂചിതം യൂറോപ്പ്‌ ആണെന്ന പ്രശ്നം ഈ നിരീക്ഷണത്തിന്‌ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ വിമര്‍ശത്തിനു വിഷയമാകുന്നത്‌ ഇവിടത്തെ ജനപ്രിയ ആനുകാലികങ്ങളടക്കം മുന്നോട്ടുവയ്ക്കുന്ന ആനുകാലികരീതിമാതൃക കൂടിയാണെങ്കിലും, ആനുകാലികങ്ങളുടെ സാഹിത്ൃത/ആധികാരികത സംബന്ധിച്ച കേരളീയമായ കര്‍തൃത്വ രൂപീകരണത്തെ അദ്ദേഹത്തിന്റെ നിരീക്ഷണം തീര്‍ച്ചയായും പ്രശ്ൂവത്കരിക്കുന്നുണ്ട്‌. ഇതിനു സമാന്തരമായി, ആനുകാലികവായനയില്‍ ഒരു സാഹിത്യ ആനകാലികത്തിന്റെയെങ്കിലും പദവി ചോദ്യംചെയ്യപ്പെടുന്നുമുണ്ട്‌. 109 വിദ്യാവിലാസിനി സാഹിത്യ ആനുകാലികമല്ലെന്ന്‌ നിരീക്ഷിക്കുന്നത്‌ ഡോ. എന്‍. സാം ആണ്‌. വീഭ്യാവിലാനസിനി നല്കീയ “പ്രസ്താവനയില്‍ ഒരിടത്തും ഭാഷാസാഹിത്യപോഷണം തങ്ങളുടെ ലക്ഷ്യമായി പറയുന്നില്ല, “അത്തരത്തിലുളള വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കും” എന്നു പരാമര്‍ശിക്കുന്നില്ല, “വിദ്യാഭ്യാസപുരോഗതിക്ക്‌ ആവശ്യമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും” എന്നു പറയുന്നു, “മാസിക അറിവു വര്‍ദ്ധിപ്പിക്കുന്നതിന്‌ ഉപകാരപ്പെടണം* എന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കുന്നു, എന്നീ കാര്യങ്ങള്‍ മുന്‍വച്ചാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണം. “രാഷ്ട്ീയചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഒഴിവാക്കു” എന്ന മാസികയുടെ നിലപാട്‌ ചുണ്ടിക്കാട്ടി, “ഒരു വിദ്യാഭ്യാസമാസിക രാജാവിനെയോ ഉദ്യോഗസ്ഥരെയോ വിമര്‍ശിക്കുന്നതു സ്വാഭാവികമല്ലല്ലോ” എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. മാസികയില്‍ “ചില സാഹിത്യകൃതികള്‍ കാണുന്നുണ്ടല്ലോ” എന്ന ചോദ്യത്തിന്‌ അത്‌ “അറിവു വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗ*മായോ “വിനോദം പകരുന്നതിനു വേണ്ടി”യോ ആണെന്ന ഉത്തരവും അദ്ദേഹത്തിനുണ്ട്‌.8 ഈ സാഹചര്യത്തില്‍ വിദ്യാവിലാസിനി “വിദ്യാഭ്യസ ആനുകാലികമാ”ണെന്ന സുപ്രധാനമായ വിധിനിര്‍ണ്ടയവും ഡോ. സാം നടത്തുന്നു.37 അങ്ങനെ, ധൈഷണികമണ്ഡലത്തില്‍ ആനുകാലികങ്ങളെ സംബന്ധിച്ചുണ്ടായ വീണ്ടുവിചാരത്തിന്റെ ആ അവിചാരിതനിമിഷങ്ങളെ ആനുകാലികചരിത്രത്തിലെതന്നെ ഒരു നിര്‍ണ്ടായകനിലപാട്‌ പ്രശ്ൂവത്കരിക്കും വിധം മുന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്‌ ഇവിടെ. ചരിത്രരചനയില്‍ ഭൂതകാലത്തിന്റെ കണ്ടെത്തലും പകര്‍ത്തലുമല്ല നടക്കുന്നത്‌. ചരിത്രചനയെ സമകാലീനസാഹചര്യം സ്വാധീനിക്കുമെന്നത്‌ പ്രത്യയശാസ്ത്രപരമായ അനിവാര്യതയാണെന്ന്‌ റൊമീല ഥാപ്പര്‍ ചുണ്ടിക്കാണിക്കുന്നു.ല്‍ വര്‍ത്തമാനകാലത്തിന്റെ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ഭൂുതകാലനിര്‍മ്മിതിയാണു ചരിത്രം. വര്‍ത്തമാനകാലത്തിനും 110 ഭാവികാലത്തിനും വേണ്ടിയുള്ള ആഖ്യാനമാണത്‌. അതുകൊണ്ട്‌, എല്ലാ ചരീത്രരചനയിലും പില്ക്കാലത്തിന്റെ കണ്ലില്‍ പിഴവുകളാകാവുന്ന ചിലതു കടന്നുവരാം. കാരണം, “ചരിത്രം പ്രത്യയശാസ്ത്രനിര്‍ഭരമായ ഒരാഖ്യാനമാണ്‌”.39 അതിനാല്‍, എല്ലാ ചരിത്രവും പ്രശ്ൂവത്കരിക്കപ്പെടേണ്ടതുണ്ട്‌. ചരീത്രവിജ്ഞാനത്തിന്റെ പ്രത്യയശാസ്ത്ര നിഷ്ഠുത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന നമ്മുടേതേപോലൊരു ജ്ഞാനസന്ദര്‍ഭം അതാവശ്യപ്പെടുന്നു. സാഹിത്യ ആനുകാലികങ്ങളുടെയും സാഹിത്യേതര ആനകാലികങ്ങളുടെയും പൈതൃകമുള്ള കേരളത്തില്‍ ആന൯കാലികചരിത്ര രചനയ്ക്ക്‌ പൊതുവേ രണ്ടിനത്തില്‍ പ്രത്യയശാസ്ത്രപ്പിഴവുകള്‍ പ്രതീക്ഷിക്കാം: 1. സാഹീത്ൃതാനിര്‍ണ്ണയവാദം വഴിയുള്ള പിഴവ്‌. 2. സാമൂഹികതാനിര്‍ണ്ടയവാദം വഴിയുള്ള പിശക്‌. ഒന്നുകില്‍, സാഹിത്യ ആനുകാലികങ്ങളടെ സേവനത്തെ മാത്രം വിലമതിച്ച്‌ അവയെ പുകഴ്ത്തുക. അല്ലെങ്കിൽ, സാമൂഹിക, സാമുദായിക, വിദ്യാഭ്യാസ, രാഷ്ട്രീയ / പ്രക്ഷോഭ ആനുകാലികങ്ങളുടെ സംഭാവനകളെ മാത്രം കണ്ട്‌ അവയെ വാഴ്ത്തുക. രണ്ടു രീതിക്കും ഇവിടെ ഉദാഹരണങ്ങളുണ്ട്‌. പക്ഷേ, ആനുകാലികചരിത്രത്തിന്റെ മുഖ്യധാര ആദ്യത്തെ പിശകാണ്‌ ചെയ്തത്‌. സാഹിത്യ ആനുകാലികങ്ങളുടെ കൂടുതല്‍ തിളക്കമുള്ള പ്രതിച്ചായ ഇതില്‍ ആദ്യത്തെ വ്യതിയാനത്തിന്റെ സൃഷ്ടിയാണ്‌. ഈ നിഗമനം, വിശകലനത്തില്‍നിന്ന്‌ തീര്‍ച്ചയായും വിമര്‍ശത്തിലേയ്ക്കു കടക്കുന്നുണ്ട്‌. വിശകലനമല്ല, വിമര്‍ശമാണ്‌ മാര്‍ക്ലിസ്ററ്‌ ചിന്തയുടെ മാലികതാല്ചര്യം. നമ്മുടെ ആനുകാലികചരിത്രവും പ്രശ്ൂവത്കരിക്കപ്പെട്ടേ പറ്റു ചരിത്രമെന്നത്‌ ചോദ്യം ചെയ്യാനാവാത്ത വാസ്തവങ്ങളുടെ രേഖീയതയല്ല. ഭൂതകാലത്തെക്കുറിച്ചുള്ള ഒരു സവിശേഷ പില്ക്കാലഘട്ടത്തിന്റെ കാഴ്ചപ്പാടാണ്‌. കാലഘട്ടത്തിന്റെ 111 ധാരണകളം ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ ചരിത്രബോധവും മാറ്റത്തിനു വിധേയമാകണം. ഇനി, ആനുകാലികങ്ങളെ സംബന്ധിച്ച മലയാളികളടെ പൊതു ബോധത്തിലെ പിഴവിനെപ്പറ്റി: ആനുകാലികചരിത്രമുഖ്യധാരയുടെ പിഴവാണ്‌ മലയാളിയുടെ പൊതുബോധ്യവും പങ്കിട്ടത്‌. കേരളത്തിന്റെ പൊതുബോധ്യത്തില്‍നിന്ന്‌, ഒരുകാലത്ത്‌ ഭാഷാപോഷിണിക്കും പിന്നെ ഒരുകാലത്ത്‌ മാതൃഭൂമിക്കുമാണ്‌ കാനോനിക പദവി പതിച്ചുകിട്ടിയത്‌. ഇവ സാഹിത്യേതര സംഭാവനകളം നല്‍കിയ/നലല്‍്കുന്ന/ഇനിയും നല്‍കുമെന്നുറപ്പള്ള ആനുകാലികങ്ങളാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, നല്ല ആനുകാലികങ്ങള്‍ക്ക്‌ മലയാളി തയ്യാറാക്കുന്ന പട്ടികയ്ക്കാധാരം ആനുകാലികത്തിന്റെ സാഹിത്യപരമായ ആധികാരികതയായിരുന്നു. ആനുകാലികത്തിന്റെ യോഗ്യതയായി മലയാളി കണ്ടത്‌ അതിന്റെ സാഹിതൃത മാത്രമായിരുന്നു. സര്‍വ്വവിഷയതയാണ്‌, പീറവിയിലെ സ്വത്വമെങ്കില്‍, കേരളത്തിലെ ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങള്‍ സാഹിത്യോന്മുഖത കൂട്ടിക്കൊണ്ട്‌, സാഹിത്യാനുകാലികത്തിന്റെ സ്വഭാവത്തിലേയ്ക്ക, ചേരി മാറിയത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യവും പ്രസക്തമാണ്‌. അത്‌, പ്രത്യയശാസ്ത്രപരമായി വായിക്കണം. ക്ലാസിക്‌ ഘട്ടത്തില്‍ സംസ്കാരം എന്ന പദത്തിന്‌ രാഷ്ടീയേതരം എന്ന അര്‍ത്ഥമുണ്ടെന്ന്‌ സാംസ്കാരിക പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്‌. “രാഷ്ട്രീയത്തിന്‌ എതിര്‌ എന്ന അര്‍ത്ഥത്തിലാണ്‌ ക്ലാസിക്‌ കാലത്ത്‌ “സംസ്കാരം” കെട്ടിപ്പൊക്കിയത്‌.9? രാഷ്ടീയം ‘സംസ്കാരവിരുദ്ധ'മായി ചിത്രീകരിക്കപ്പെടുന്ന കാലമാണത്‌. “രാഷ്ട്ീയേതരത” സംസ്കാരമായി, “സംസ്കാരസമ്പന്നതയായി വായിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും” ചെയ്യുന്ന കാലം. ക്ലാസിക്‌ കാലം കഴിഞ്ഞാലും ആ മൂല്യം ജീവിക്കും. അരാഷ്ടീയതയുടെ രാഷ്ടീയമായി ഏതു 112 കാലത്തും അതു പ്രത്യക്ഷപ്പെടുകയും ചെയ്യും. സര്‍വ്വവിഷയ ആനുകാലികങ്ങള്‍ ആ സ്വഭാവം കൈവെടിഞ്ഞ്‌ സാഹിത്യ / സാംസ്കാരിക ആനുകാലികങ്ങളായി മാറുന്നത്‌ ആ മൂല്യത്തിന്റെ സ്വാധീനംകൊണ്ടാണ്‌. അവയുടെ സാമൂഹിക / രാഷ്ട്ീയപരാങ്മുഖതയാണ്‌ അതിനു പിന്നില്‍. 2.5. ആദ്യകാല ആനുകാലികങ്ങള്‍: പ്രതീതി, പ്രത്യയശാസ്ത്രം ചുരുക്കത്തില്‍, ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങളെക്കുറിച്ചുള്ള പ്രത്യക്ഷങ്ങളുടെ പ്രത്യയശാസ്ത്രപരമായ വായന ഇങ്ങനെയാണ്‌: ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങളുടെ പൈതൃകം സര്‍വ്വവിഷയതയാണ്‌. അവ, പിന്നീട്‌ സാഹിത്യ ആനുകാലികങ്ങളായി മാറി. ഈ രീതിമാതൃകാവ്യതിയാനം പ്രത്യയശാശ്ത്രപരമാണ്‌. അവയ്ക്ക്‌ അവയോടൊപ്പം പിറന്ന ഒരു സ്വത്വമില്ല.. അവയുടെ സ്വത്വം പരിണാമിയാണ്‌. പരിണാമക്ഷമതയാണ്‌ അവയുടെ സത്ത. സ്ഥിരതയല്ല, ചരതയാണ്‌ അവയുടെ തനിമ. അതിനാല്‍, ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങള്‍ അവയുടെ ജീവിതകാലത്തിന്റെ ഒന്നാം ഘട്ടത്തില്‍, സര്‍വ്വവിഷയ ആനുകാലികങ്ങളും രണ്ടാം ഘട്ടത്തില്‍, സര്‍വ്വവിഷയവിമുക്ത-സാഹിത്യ ആനുകാലികങ്ങളും ഒപ്പംതന്നെ രാഷ്ട്രീയപരാങ്മുഖ ആനുകാലികങ്ങളും ആയിരുന്നു. അതുകൊണ്ട്‌, അന്തിമവിശകലനത്തില്‍, ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങള്‍ പ്രത്യയശാസ്ത്ര ആനുകാലികങ്ങളായിരുന്നു. 113 പിന്‍കുറിപ്പുകള്‍ 'ഒന്ന്‌ - “നാട്ടുടാഷാപത്രങ്ങള്‍ ആദ്യമായി ഇന്ത്യയില്‍ ആരംഭിച്ചതു പാശ്ചാത്യ ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നുവല്ലോ. അതാകട്ടെ, ക്രിസ്തുമതപ്രചാരണത്തിനുവേണ്ടിയുമായിരുന്നു. ആ പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌, നല്ല പ്രചാരകരും സംഘാടകരുമായ മിഷണറിമാര്‍ കേരളത്തിലും ക്രിസ്തമതപ്രചാരണത്തിനായി ആദ്യമായി പത്രം ആരംഭിച്ചു.” (രാഘവന്‍, പുതപ്പള്ളി. കേരളപത്രപ്രവര്‍ത്തനചരിത്രം. തൃശൂര്‍: 2008 26). രണ്ട്‌ - മലയാളപഞ്ചാഗം (1846), താജ്യസമാചാരം (1847), പശ്ച്മമഭയം (1847), ജ്ഞാനനിക്ഷപം (1848). (സാം, എന്‍. മലയ്ാളപത്രപ്രവര്‍ത്തനം പമത്താ൯പത്മാം ഗ്ഗാണ്ടില്‍. കോട്ടയം: ഡി. സി. 2003 20 - 39). 2വ്ദ്യാസംഗ്രഹം (1864). “പൊതുവിദ്യാഭ്യാസവും വിജ്ഞാനവിതരണവും ലക്ഷ്യമാക്കിയിരുന്നതിനാല്‍ ഇതിനെ ആദ്യത്തെ വിദ്യാഭ്യാസമാസികയെന്നു വിളിക്കുന്നതില്‍ തെറ്റില്ല.” (iid 36), ഉപാദ്ധ്യായന്‍ (1900). (ibid 73). “മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം” ആയ പശ്ച്മതാരക (1865), സദ്ദിഷ്ടവ്ഥദ/ (1867), കേരളപതാക (1870), കേരഭളാപക്കാര്‌ (1874), സത്യന്മഗദക്കഹളം (1876), കേരളപത്രിക (1884), കേരളസങ്ചഥാര) (1186) (ibid 40-50). 4ഭകരളദിപിക (1878) - മുസ്റീം സമുദായപത്രിക (ibid 47), നസ്രാഞിദിപിക, 1887. (ibid 53), സ്ാരമ്്വത്‌ യൂത്ത്‌, 1891 (ibid 60), സൃജന്ഗാനദ്ദിന്‌), 1892 (ibid 60), കുടുംഞചപ്രിയവ്ഥദിന്‌, 1898 (ibid 70), വിദ്യാവിലാസിനി (കൊല്ലം) 1897 (ibid 67). 5 മചയാമമിത്രം (1878) (ibid 47). ടകരളമിത്രം; (1881). “കണ്ടത്തില്‍ വറുഗീസു മാപ്പിളമായിരുനനുു കരളമിത്രത്തിന്റെ പ്രഥമപത്രാധിപര്‍. ജാതിമതചിന്തകള്‍ക്കതീതമായി സാഹിത്യം, രാഷ്ടീയം, സാമൂഹ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക്‌ ഈ പത്രം മുന്‍രൂക്കം നല്‍കി.” (ibid 47), മലയാളമന്നോരമ, (1890). (ibid 59). 7 721298), 1886. (ibid 52). 114 8 CHOBIMMOEMeEMIWITM), (1886). (ibid 53). 9വിദ്യാവ്ിഭന്നദിന്‌ (1889), (ibid 56). 62a279Ga Daler, (1892) (ibid 60). aaenra@o (1894) (ibid 60). alapaienmIa, (1899) (ibid 71). '0ആര്യനസ്സിദ്ധാന്തചന്ദ്രിക, (1890). (ibid 57). ''കേരളദര്‍ച്ചണ്ണം, 1899 (ibid 73). '2“പത്തൊന്‍പതാം ശതകത്തിന്റെ അന്ത്യഘട്ടമായപ്പോഴേയ്ക്കു കേരളത്തിന്റെ തെക്കും വടക്കുമായി ഏതാണ്ടു മുപ്പതോളം ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ടില്‍ ഇവിടെ പത്രങ്ങളുടെ ഒരു വേലിയേറ്റംതന്നെ സംഭവിച്ചു. പാശ്ചാത്യവിദ്യാഭ്യാസം വര്‍ദ്ധിച്ചുവന്നതിനനുസരിച്ചു വിവിധവിഷയകമായ ചിന്താപദ്ധതികളും അവയുടെയെല്ലാം പ്രകാശനരംഗമായ പത്രമാസികകളും ഉദയംചെയ്തു. വിദ്യാഭ്യാസപുരോഗതിക്കും വിജ്ഞാനവിതരണത്തിനും ചരിത്രത്തിനും മനശ്ലാസ്ത്രത്തിനും ധനതത്വശാസ്ത്രത്തിനും സ്ത്രീവിദ്യാഭ്യാസത്തിനുമൊക്കെ പ്രത്യേകം പ്രത്യേകം പത്രങ്ങളുണ്ടായി.” (ibid 237). '“കേരളചരിത്രത്തിന്റെ സുവര്‍ണ്ണഖനികളാണ്‌ ഈ പത്രമാസികകള്‍ ഓരോന്നും. അവയുടെ ആഴങ്ങളിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലാതെ, അവയെ വിശദമായി പഠിക്കാതെ, എഴുതുന്ന കേരളീയരുടെ രാഷ്ടീയ-സാമൂഹിക-സാംസ്കാരിക-സാഹിത്യചരിത്രം - കേരളചരിത്രം - ഒരിക്കലും പൂര്‍ണ്ണമായിരിക്കില്ല, തെറ്റകുറ്റമറ്റതായിരിക്കില്ല...” (രാഘവന്‍ 2008 195). '4“കേരളത്തിന്റെ സാമൂഹിക-സാസ്കാരിക-രാഷ്ടീയരംഗങ്ങളില്‍ നവോത്ഥാനത്തിന്റെ കാല(Age of Renaissance)മായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ട്‌. പ്രസ്തുതനവോത്ഥാനപ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്ക്‌” പത്രപ്രവര്‍ത്തനം വഹിച്ചു. (സാം 2003 231). '*ഈ കാലഘട്ട(പത്തൊന്‍പതാം നൂറ്റാണ്ട്)ത്തിലുണ്ടായ പരിവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥചിത്രം അന്നത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പ്രകടമായി നാം കാണുന്നു. പ്രത്യേകിച്ചും നമ്മുടെ ഭാഷാസാഹിത്യങ്ങളുടെ നവോത്ഥാനത്തിനു വഴിതെളിച്ച സംഗതികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലുണ്ടായ സാഹിത്യാനുകാലികങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു.” (ibid 231). 115 '$*സാഹിത്യമാസികകള്‍തന്നെ അഞ്ഞൂറോളം ഉണ്ടായിട്ടുണ്ട്‌... ഈ മാസികകള്‍ പലതും തുടങ്ങി മുടങ്ങിയവയും മുടങ്ങിത്തുടങ്ങിയവും അല്ലായുസ്സുകളുമായിരിക്കാം. ദീര്‍ഘായുഃക്ഷാമം മിക്കവാറും എല്ലാറ്റിനെയും അനുഗ്രഹിച്ചിട്ടുമുണ്ടാകും.” (രാഘവന്‍ 2008 106). '7“ഇവ (സാഹിത്യമാസികകള്‍) മലയാളഭാഷയ്ക്ക്‌ അനര്‍ഘങ്ങളായ സമ്പത്തുകള്‍ നേടിക്കൊടുത്തവയാണ്‌; മലയാളത്തിന്‌, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടേതായ ഗദ്യത്തെ വളര്‍ത്തി പരിപോഷിപ്പിച്ചത്‌ ഈ പത്ര-മാസികകളാണ്‌.” (ibid 106). 'ഇഈ കാലയളവില്‍ അംഗലീപരിമിതമായവ മാത്രമേ സാഹിത്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുള്ള, അതില്‍ത്തന്നെ ദീര്‍ഘായുസ്സുണ്ടായിരുന്നവ മുന്നുനാലെണ്ണം മാത്രം. ശേഷമുള്ളലവയില്‍ അധികവും സാമുദായികോന്നമനം ലക്ഷ്യമാക്കി സാമുദായികസംഘടനകള്‍ നടത്തിയിരുന്നവയും മറ്റ ചിലതു വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിയവയുമായിരുന്നു.” (സാം. 2003 74). '9(ibid 56). 20(ibid 60). 21(ibid 60). 22(ibid 71). 23ജയത്രരാജ്‌, എം.. മലയാള അച്ചടിമാധ്യമം ഭൂതവ്യം വര്‍ത്തമാനവും. കോഴിക്കോട്‌: മാതൃഭൂമി 2013 97. 24വ്ദ്യാവ്കഥസിന്‌ി മുതലുള്ള പ്രധാന സാഹിത്ൃയആനുകാലികങ്ങളുടെ പട്ടിക നിരത്തുന്നു മലയാള അച്ചടിമാധ്യമം ഭൂതവും വര്‍ത്തമാനവും എന്ന കൃതിയില്‍ എം. ജയരാജ്‌. (അനുബന്ധം 2 289). 25അനു. 2. 289 26“C anon: A body of writing established as authentic.” (Cudon, J. A. Dictionary of Literary Terms & Literary Theory. New Delhi: 2010 108). 116 27സച്ചിദാനന്ദന്‍. 2014: 12 28 ഭാഷാപോഷിണി. കുന്നി 1106. സെപ്തംബര്‍ - ഒക്ടോബര്‍ 1930. പുസ്തകം 35, ലക്കം 2. 29 ഭാഷാപോഷിണി. കന്നി 1106. സെപ്തംബര്‍ - ഒക്ടോബര്‍ 1930. പേജ്‌ 72. 30കാഷാപോഷിണ്‌, 1892 ഏപ്രിലില്‍ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ പത്രാധിപത്വത്തില്‍ തുടങ്ങി. 1891 ആഗസ്റ്റ്‌ 29-ന്‌ കോട്ടയത്ത്‌, കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമായി രൂപംകൊണ്ട ‘“കവിസമാജ്‌ത്തിന്റെയും അതിന്റെ പുതുക്കിയ രൂപമായ ‘“ഭാഷാപോഷിണിസഭ്‌യുടെയും ലക്ഷ്യങ്ങള്‍ മുന്‍വച്ചാണ്‌ തുടക്കം. സഭയുടെ മുഖപത്രവുമായിരുന്നു. സി. പി. അച്യുതമേനോന്റെ നേതൃത്വത്തില്‍ നടന്നുവന്ന വിദ്യാദിന്നോദിന്‌ മാസികയുമായി 1895-ല്‍ ലയിച്ചു. 1897-ല്‍ വീണ്ടും സ്വതന്ത്രരൂപത്തിലേയ്ക്കു മാറി. 1938-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ മലയാള മന്നോരമ അടച്ചു മുദ്രവയ്ക്കുംവരെ, 46 കൊല്ലം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. (ഇപ്പോള്‍ പ്രചാരത്തിലുള്ള ഭാഷാപോഷിണി 1977-ല്‍ പുറത്തിറങ്ങിയതാണ്‌.) 31“വര്‍ഷങ്ങള്‍ക്കു മുമ്പു മലയാളസാഹിത്യത്തില്‍ ഉദിച്ചുയര്‍ന്ന ഒരു സാഹിത്യമാസിക എന്നതിലുപരി, ആ കാലഘട്ടത്തില്‍ മലയാളസാഹിത്യത്തിന്റെ ഒരാവശ്യമായിരുന്നു, ഭാഷാപോഷിണിയുടെ പിറവി.” - പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിയെ ഉദ്ധരിച്ച്‌. (രാഘവന്‍ 95). 32മലയാള അച്ചടിമാധ്യമം ഭൂതവ്യം വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ സാഹിത്യമാസികളുടെ ആരംഭം എന്ന അദ്ധ്യായത്തില്‍ സാഹിത്യമാസികകളില്‍പ്പെടുത്തിയാണ്‌ എം. ജയരാജ്‌ ഭാഷാഭപോഷിണിയെ പരാമര്‍ശിക്കുന്നത്‌. (ജയരാജ്‌ 94). 33*മലയാളഭാഷയ്ക്കും സാഹിത്യത്തിനും അന്യാദൃശങ്ങളം അനര്‍ഘങ്ങളുമായ സംഭാവനകള്‍ കാഴ്ചവച്ച ഒരു സാഹിത്യമാസികയാണ്‌ ഭാഷാപോഷിണ്‌്‌ എന്നു കാണാന്‍ വിഷമമില്ല... മലയാളസാഹിത്യത്തില്‍ ഇന്നുകാണുന്ന മിക്കവാറും എല്ലാ ശാഖകളെയും പോറ്റിപ്പുലര്‍ത്തി ഫലപുഷ്ടമാക്കിത്തീര്‍ക്കാന്‍ ഈ സഭയ്ക്കും മാസികയ്ക്കും കഴിഞ്ഞുവെന്നത്‌ വലിയ വിജയംതന്നെ”. (സാം 222). 34 ഭാഷാപോഷിണ്‌ മാസിക, ചിങ്ങം 1106. ആഗസ്ത്‌ - സെപ്തംബര്‍. 1930. ലക്കം 1 പുസ്തകം 35. 35 (1)' ഈശ്വരപ്രാര്‍ത്ഥന്‌, കവിത, അച്ചുതന്‍ നായര്‍, (2) ഭാഷാവിഷയം', ലേഖനം, വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ, 117 (3) “ജനിവിയര്‍ അഥവാ പ്രേമശക്തി', കവിത, നന്ത്യേലത്ത പത്മനാഭ മേനോന്‍ ബി. എ. ബി. എല്‍., (4) “ആരാണു കാമദേവന്‍?”, ലേഖനം, പറവൂര്‍ കെ. ഗോപാലപിള്ള, (5) “തുളസീ ബായി”, ലേഖനം, വിദ്വാന്‍ ഡി. നാരായണന്‍ ഉണി, (6) “'ജ്ഞാനസംബന്ധര്‍', ലേഖനം, ചെന്നിത്തല കെ. കൃഷ്ണയ്യര്‍, (7) “പ്രഭാതവാതം', കവിത, ജി. ശങ്കരക്കുറുപ്പ്‌, (8) “സാഹിത്യരത്നമാല', ലേഖനം, ചുനക്കര രാമവാരിയർ, (9)'കഞ്ചുക്കുറുപ്പിന്റെ നോവലെഴുത്ത്‌, നാടകം, നമ്പ്യാരുവീട്ടില്‍ൽ നാരായണ മേനവന്‍. (ഭാഷാപോഷിണി മാസിക, ചിങ്ങം 1106. ആഗസ്ത്‌ - സെപ്തംബര്‍. 1930). 36 (1) “ഭാരതീയവിദ്യാഭ്യാസം”, ലേഖനം, വി. പി. രാമന്‍ മേനോന്‍, (2) “വാര്‍ത്തകളും കുറിപ്പുകളും, വാര്‍ത്താപംക്തി. (ഭാഷാപോഷിണ്‌ മാസിക, ചിങ്ങം 1106. ആഗസ്ത്‌ - സെപ്തംബര്‍. 1930). 37 മംഗളോദയം, 1908-ല്‍ തുടങ്ങി, ഇടവേളകളോടെയാണെങ്കിലും, 1971 വരെ പുറത്തിറങ്ങി. നവോത്ഥാനസംഘടനയായ നന്പൂതിരിയോഗക്ഷേമസഭ രൂപംകൊണ്ടതിനു പിന്നാലേ, 1908-ല്‍, സഭയുടെ പിന്‍ബലത്തോടെയാണ്‌ തുടക്കം. 38സി. പി. അച്യുതമോനോന്‍, അപ്പന്‍ തമ്പുരാന്‍ എന്നിവര്‍ പത്രാധിപന്മാരും ആറ്റര്‍ കൃഷ്ണപ്പിഷാരോടി, ജി, ശങ്കരക്കുറുപ്പ്‌, പ്രൊ. ജോസഫ്‌ മുണ്ടശ്ശേരി, കെ. കെ. രാജാ, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവര്‍ പത്രാധിപസമിതിയംഗങ്ങളുമായിരുന്നു. അതുവഴി കൈവന്ന സാഹിത്ൃപരമായ ആധികാരികതയും മംഗഭളാദയത്തിനുണ്ടായിരുന്നു. 39 രാഘവന്‍ 99 40 മംഗളോദയം മാസിക, മിഥുനം 1105. ജൂണ്‍ - ജൂലായ്‌ 1930. പുസ്തകം 18, ലക്കം 11. 41(1) “ഗുരുനാഥന്റെ തുവ്വല്‍' (ഗ്രന്ഥപാഠം), കവിത, വള്ളത്തോള്‍, (2) “കവിത - ഒരു കത്ത്‌”, ലേഖനം, പി. കേശവദേവ്‌, (3) “ദാക്ഷാലഹരി”, കവിത, ജി. ശങ്കരന്‍, (4) “കെണിയില്‍പ്പെട്ട കിളിക്കുഞ്ഞ്‌', കവിത, പള്ളത്ത രാമന്‍, (5) “രാജാവും റാണിയും”, ചെറുകഥ, ജോസെഫ്‌ (ഗ്ര. പാ.) മുണ്ടശ്ശേരി ബി. എ., (6) “മായാവിലാസം”, പുസ്തകപരിചയം, കെ. പി. പി., 118 (7) “ഒരു പാരത്രികവാര്‍ത്ത', കഥ, കാവശ്ശേരി ബാലകൃഷ്ണന്‍, (8) ‘ബങ്കിമചന്ദ്രചാറ്റര്‍ജി', ലേഖനം, മുല്ലമംഗലത്തു നീലകണന്‍ ഭട്ടതിരിപ്പാട്‌, (9) “ഗലീലിയോ ഗാലിലി” (ഗ്ര. പാ.), ലേഖനം, വിദ്വാന്‍ വി. എം. ഗോവിന്ദ മേനോന്‍ കുമരനെല്ലൂര്‍, (10) “ഒറവങ്കര നീലകണന്‍ ഭട്ടതിരി അവര്‍കളുടെ കവിതകള്‍', ലേഖനം, ടി. പി. രാമകൃഷ്ണപിള്ള, (11) “വര്‍ഷക്കാലം”, കവിത, വിദ്വാന്‍ കുറുവാന്‍തൊടിയില്‍ ശങ്കരനെഴുത്തച്ഛന്‍, (12) ‘സ്വര്‍ണ്ഠദണ്ഡസൂത്രം', കഥ, കെ. വി. എം. മംഗഭളാദയം മാസിക, മിഥുനം 1105. ജൂണ്‍ - ജൂലായ്‌ 1930. 42 “ബങ്കിമചന്ദ്രചാറ്റര്‍ജി', ഗലീലിയോ ഗാലിലി” എന്നിവ ലേഖനരൂപത്തിലുള്ള ജീവചരിത്രങ്ങള്‍ എന്ന നിലയ്ക്കാണ്‌ സാഹിത്യകൃതികളായി പരിഗണിച്ചത്‌. 43 (1) “പ്രസ്താവന, (2) “ഉള്ളടക്കം”, (3 - 7) അഞ്ച്‌ ഉദ്ധരണി കള്‍, (8) ‘ദാമ്പത്യത്തില്‍ സുഖമുണ്ടോ ഇല്ലയോ?”, ലേഖനം, വിദ്വാന്‍ സി. പി. കെ. ഇളയത്‌, (9) “ഭാരതീയയുവലോകം', ലേഖനം, പി. കെ., (10) “കര്‍മ്മം”, ലേഖനം, അമ്പാടി നാരായണി പുതുവാള്‍സ്യാര്‍, (11) ഗൃഹസ്ഥാശ്രമം”, ലേഖനം, വി. കെ. നാരായണഭട്ടതിരി, (12) “വേദം ദൈവസ്ൃഷ്ടമാണോ?”, ലേഖനം, പുളിമാത്ത്‌ രാഘവന്‍ നായര്‍, (13) “വ്രതാനുഷ്ഠാനം”, ലേഖനം, വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ. മംഗഭളാദയം മാസിക, മിഥുനം 1105. ജൂണ്‍ - ജൂലായ്‌ 1930. ഉദ്ധരണികള്‍ ഉള്ളടക്കം പരിഗണിച്ച്‌ സാഹിത്യേതരയിനങ്ങളായി എണ്ണിയിരിക്കുന്നു. “ഒരു പാഠം സ്വയം ഉള്‍പ്പൊരുത്തമുള്ളതായിച്ചമയുന്നത്‌ അതിന്റെ ഉപരിതലത്തില്‍നിന്നു ചില സംഗതികളെ ഒഴിവാക്കിക്കൊണ്ടാണ്‌. മനോവിശകലനത്തിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ ഒഴിവാക്കല്‍ ദമനം (Repression) ആണ്‌... അമര്‍ച്ച ചെയ്യപ്പെടുന്നവ പൂര്‍ണ്ണമായും മാഞ്ഞുപോകുന്നില്ല. അവ പാഠത്തില്‍ അവശേഷിപ്പിക്കുന്ന വിടവുകളും വിള്ളലുകളും പ്രധാനമാകുന്നു. ഈ ശേഷിപ്പുകളുടെ, വിള്ളലുകളുടെ, ലാക്ഷണികസൂചനകളെ പിന്‍തുടരുന്ന രീതിയായി വായന മാറുന്നു.” (മധു, ടി. വി. “മാര്‍ക്സ്‌ വായനകളില്‍ തെളിയുന്നതും മറയുന്നതും”. മാര്‍ക്ക്‌ വായനകള്‍, എഡി. ടി. വി. മധു. കോഴിക്കോട്‌: റാസ്ബെറി, 2015 24). 119 46° O1BANOIBQo0 ENJlglai MVD) HDaMyp HAM Qo Madleyss gsmis} 1795-G8 നിവലിവില്‍ വന്നു. അതനുസരിച്ച്‌ തിരുവിതാംകൂര്‍ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയെ അംഗീകരിച്ചു... 1805-ല്‍ ഒപ്പുവച്ച ഒരു പുതിയ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെ സംഖ്യകക്ഷിയാവുകയും രാജ്യത്തിന്റെ സംരക്ഷണച്ചുമതല ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയും ചെയ്തു. തിരുവിതാംകൂര്‍ പ്രതിവര്‍ഷം എട്ടു ലക്ഷം രൂപ കപ്പം കൊടുക്കേണ്ടിയിരുന്നു.” (ശ്രീധരമേനോന്‍, (പ്രൊഫ.) എ. കേരളവ്യം സ്വാതത്ത്രസമരവും. കോട്ടയം: ഡി. സി. 2012 22). 47“മാര്‍ച്ച്‌ പന്ത്രണ്ടാം തിയതി സുപ്രഭാതത്തില്‍ 79 സന്നദ്ധഭടന്മാരുമായി ഗാന്ധിജി... പര്യടനം സമാരംഭിച്ചു.” (പരമേശ്വരന്‍ നായര്‍, പി. കെ.. മഹാത്മാ ഗാന്ധ്‌. കോട്ടയം: എന്‍. ബി. എസ്‌. 1949). 48ഏപ്രില്‍ അഞ്ചാം തിയതി ദണ്ഡി കടല്‍ത്തീരത്തെത്തി”. (ibid 120). 49°1929 ഏപ്രില്‍ 8. ദല്‍ഹിയില്‍ കേന്ദ്ര (സെന്‍ട്ല്‍) അസംബ്ലി ആരംഭിക്കുന്നു... റൂളിംഗ്‌ നടത്തുന്നതിനായി സ്പീക്കല്‍ allow ഭായ്‌ പട്ടേല്‍ എഴുന്നേറ്റ... അസംഞബ്ലിക്കുള്ളില്‍ രണ്ടു ബോംബുകള്‍ പൊട്ടി... സര്‍ദാര്‍ ഭഗത്‌ സിംഗ്‌. ബടുകേശ്വര്‍ ദത്ത്‌. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റവല്യൂഷനറി ആര്‍മിയിലെ വീരഭടന്മാരായ ഇവരാണ്‌ ബോംബെറിഞ്ഞത്‌. ” (കൊടുങ്ങല്ലൂര്‍, കെ. എ.. ന്വാതനത്ത്രയത്തികന്റെ ബലിപീഠം. കോഴിക്കോട്‌: പി. കെ. ബ്രദേഴ്‌സ്‌.1999 53-54). 50“ജയിലില്‍ ഭയങ്കരദണ്ഡനങ്ങള്‍. ഒന്നിനും കൊള്ളാത്ത ഭക്ഷണം. എഴുതാനും വായിക്കാനും സരകര്യമില്ല. കുടുംബക്കാരെക്കാണാന്‍ അനുവാദമില്ല. ഭഗത്‌ സിംഗം ദത്തും നിരാഹാരസമരത്തിനു നിര്‍ബന്ധിതരായി.” (ibid 55) 5'“യതീന്രദഭാസ്‌ 63 ദിവസത്തെ നിരാഹാരത്തെത്തുടര്‍ന്ന്‌, 1929 സെപ്തംബര്‍ 13-ന്‌ രക്തസാക്ഷിയായി.” (ibid 56) 52മുരളി, പിരപ്പന്‍കോട്‌. ഭഗത്‌ സിംഗിന്‌ കനല്‍വഴികള്‍. തിരുവനന്തപുരം: കേരള ഗ്രന്ഥശാലാ സഹകരണസംഘം 2009 75. 53“ഓഗസ്റ്റ്‌ എട്ടാം തീയതി... മഹാത്മജിയെ അറസ്റ്റു ചെയ്തു.” (നായര്‍, എന്‍. പി. ക്വറ്റ്‌ ഇന്ത്യാ സമരം. കോട്ടയം: ഡി. സി.1993 32). 120 54“നേതൃത്വമേറ്റെടുക്കാന്‍ ഗാന്ധിജി അവരോട്‌ (സരോജിനി നായിഡു) ആവശ്യപ്പെട്ടു. സരോജിനി ധര്‍ശന(ഗ്ര. പാ.)യിലേയ്ക്കു പോയി. ആ വലിയ സൈന്യത്തിന്റെ ആധിപത്യം അവര്‍ ഏറ്റെടുത്തു.” (സെന്‍ഗൃപ്ത, പത്മിനി. സമരാജിന്‌ ന്ഗയിരൃ. ന്യൂദല്‍ഹി: സാഹിത്യ അക്കാദമി 1989 91-92). 5“സത്യാഗ്രഹസംഘത്തിന്റെ നേതൃത്വം വഹിച്ചത്‌ ശ്രീമതി സരോജിനി നായിഡുവായിരുന്നു. അവരെയും അറസ്റ്റ്‌ ചെയ്തെങ്കിലും, ഗാന്ധിജി ഉദ്ദേശിച്ചതനുസരിച്ച്‌ ദര്‍ശനാ ഉപ്പളങ്ങളെ അനേകശതം ധര്‍മ്മഭടന്മാര്‍ അന്നു വൈകിട്ടുതന്നെ ആക്രമിച്ച്‌ ഉപ്പവാരി.” (പരമേശ്വരന്‍ നായര്‍ 1949 125). S6http://www.satyagrahafoundation.org/gandhis-salt-march-campaign-contemporary- dispatches-12/ Retrieved on 2.2.2015 5/പരമേശ്വരന്‍ നായര്‍ 125-127 58" ചരാചരങ്ങള്‍ക്കറിയാം ഭവാന്റെ ചാതുര്യമേറും സുകുമാരഭാഷ; അല്ലായ്കിലാസേതുഹിമാചലാന്ത- മാവിര്‍ഭവിക്കില്ലിതുപോലിളക്കം. അകന്നു തന്‍ “മാസ്മര വിദ്യയാലി- ങ്ങാലസ്യമുണ്ടാക്കിയൊരന്ധകാരം. പുണ്യപ്പളപ്പാര്‍ന്ന പുരാണദേശം പകര്‍ന്നുവീണ്ടും പുതപൊല്‍പ്രകാശം... എറിഞ്ഞിടുന്നു നിജജീവിതങ്ങ- ളെന്‍ നാട്ടിലെപ്പുക്കള്‍ ഭവാന്റെ മുന്നില്‍... ചുവന്നു, പച്ചച്ചു, വെളുത്തു മേലേ- ചുറ്റിപ്പറക്കുന്നു മുകില്‍പ്പതാക ഉന്മേഷദായിന്‍, മമ ജന്മഭൂമി- യുണര്‍ന്നു തച്ഛായയില്‍ നിന്നിടാവൂ” 59തൂരളി 2009 75 കസ്‌. 25 മാര്‍ച്ച്‌ 1931. 6'ഭ്കസത്‌. 25 മാര്‍ച്ച്‌ 1931 4. 121 62*ഭഗത്തു സിംഗ്‌" എന്നും ‘ഭഗത്‌ സിംഗ്‌' എന്നുമുള്ള രണ്ടു രൂപങ്ങളും ഒരേ കസ്‌ ലക്കത്തില്‍ക്കാണുന്നു. (മകസമ്‌. 25 മാര്‍ച്ച്‌ 1931). തൃശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ സൂക്ഷിച്ചിട്ടുള്ള ഭകസരിയുടെ ഫോട്ടോസ്റാറ്റ്‌ പകര്‍പ്പില്‍ സമയം അവ്യക്തമാണ്‌. 4മകസത്‌. 25 മാര്‍ച്ച്‌ 1931 15. 65കാഷാഭപോഷിണ്‌ മീനം 1106. മാര്‍ച്ച്‌ - ഏപ്രില്‍ 1931 313. 66കാഷാമപോഷിണ്‌ മീനം 1106. മാര്‍ച്ച്‌ - ഏപ്രില്‍ 1931. 67മാസികയിലെ 21 വിഭവങ്ങളില്‍ 13 എണ്ണം സാഹിത്യയിനങ്ങളാണ്‌: (1) “തിരുവിതാംകൂര്‍ മഹാറാണി തിരുമനസ്സുകൊണ്ട്‌, ഫോട്ടോ (2) “'ഈശ്വരപ്രാര്‍ത്ഥന', കവിത, കെ. എന്‍. എഴുത്തച്ഛന്‍, (3) “മന്ദഹാസം, ഗദ്യകവിത, ഒരു യുവകവി, (4) “ഗാരിബാള്‍ഡി', ലേഖനം, തത്തമംഗലം എം. നടേശമേനോന്‍ ബി. എ., (5) “കൊച്ചി രാജാവ്‌, ഫോട്ടോ, (6) “ഒരു പ്രഹസനചിത്രം', കവിത, കെ. നീലകണപിള്ള, (7) “തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌', ഫോട്ടോ, (8) “പടപ്പാട്ട്‌, കവിത, കാലടി കെ. പി. രാമന്‍പിള്ള, (9) “ഒരു സാക്ഷിവിസ്താരം”, നാടകം, മേനാകയ്മള്‍ വാസുദേവനുണ്ടിത്താന്‍, (10) “സാഹിത്യരത്തമാല”, ലേഖനം, ചുനക്കര രാമവാരിയർ, (11) “അന്യോന്യമുക്താലത്‌, പരിഭാഷ, വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ, (12) “ശ്രീ ചൈതന്യാനന്ദന്റെ സത്യാഗ്രഹം”, ലേഖനം, (13)' കാവ്യം”, ലേഖനം, പി. കെ. പി. ഫോട്ടോകള്‍ സര്‍ഗ്ഗാത്മകസ്തഷ്ടികളെന്ന നിലയ്ക്ക്‌ സാഹിത്യയിനങ്ങളായിക്കൂട്ടി. ഗാരിബാള്‍ഡിയെക്കുറിച്ചുള്ള ലേഖനവും ചൈതന്യാനന്ദനെക്കുറിച്ചുള്ള കുറിപ്പും ജീവചരിത്രാത്മകമായതിനാല്‍ സാഹിത്യയിനങ്ങളായി കണക്കാക്കി. (ഭാഷാപോഷിണി. കുന്നി 1106. സെപ്തംബര്‍ - ഒക്ടോബര്‍ 1930). 6സാഹിത്ൃേതരയിനങ്ങള്‍: (1)'തിരുവിതാംകൂര്‍ മഹാറാണി തിരുമനസ്സുകൊണ്ട്‌, ലേഖനം, 122 (2) 'കൊച്ചി രാജാവു തിരുമനസ്സുകൊണ്ട്‌, ലേഖനം, (3) “മതവിചാരം”, ലേഖനം, എ. എന്‍. പരമേശ്വരക്കുറുപ്പ്‌, (4) “സീതാരാമ ദേവന്റെ ശിലാലേഖനം', ലേഖനം, പറവൂര്‍ കെ. എന്‍. ഗോപാലപിള്ള ബി. എ.., (5) “മഹാകവി രവീന്ദ്രനാഥ ടാഗോറും വിദ്യാഭ്യാസവും”, ലേഖനം, ഗുരുനാഥന്‍, (6) “ഭയങ്കരമായ വിമാനയപകടം', വാര്‍ത്ത, (7) “റബറിന്റെ വീരനടനം”, ലേഖനം, (8) “വാര്‍ത്തകളും കറിപ്പുകളും”. (ഭാഷാപോഷിണി. കന്നി 1106. സെപ്തംബര്‍ - ഒക്ടോബര്‍ 1930). 9ടമാസികയിലെ 16 ഇനങ്ങളില്‍ പന്ത്രണ്ടും സാഹിത്യയിനങ്ങളാണ്‌: (1) “ഈശ്വരപ്രാര്‍ത്ഥന', കവിത, വിദ്വാന്‍ പി. കെ. രാമന്‍ പിള്ള ചങ്ങനാശ്ശേരി, (2) “ഗദ്യവും പദ്യവും”, ലേഖനം, മൂര്‍ക്കോത്തു കുമാരന്‍, (3) “ഓണവിളക്ക്‌', കവിത, തൈക്കാട്ട്‌ ചന്ദ്രശേഖരന്‍, (4) “ത്യാഗികള്‍', ലേഖനം, എ. കെ. പിള്ള, (5) “പ്രേമാഞ്ജലി”, കവിത, പുഴങ്കരെ നാരായണ മേനോന്‍, (6) “ശക്തന്‍ തമ്പുരാനെപ്പറ്റിയുള്ള ചില വാസ്തവകഥകള്‍', ലേഖനം, ചരിത്രാന്വേഷി, (7) “സ്വതന്ത്രഭാരതം”, കവിത, പി. കുഞ്ഞിരാമന്‍ നായര്‍, (8) ‘ഒരു തുള്ളി”, കവിത, വെന്നിയില്‍ പി. വാസുപിള്ള, (9) “ശ്രീ വേദാന്തദേശികന്‍”', ലേഖനം, (10)'ഉള്ളരിന്റെ ചിത്രശാല”, നിരൂപണം, പണ്ഡിതര്‍ നമ്പ്യാരുവീട്ടിൽല്‍ നാരായണ മേനോന്‍, (11)*പീപ്പന്നിയും കുട്ടികളും”, കവിത, പന്തളം കെ. പി. രാഘവപ്പണിക്കര്‍, (12)'ജോസഫ്‌ കോണ്‍റാഡ്‌, ലേഖനം, എഴുതിയയാളിന്റെ പേരില്ല. (ഇവയില്‍ 'ത്യാഗികള്‍', “ശക്തന്‍ തമ്പുരാന്‍” എന്നിവ ഐതിഹൃകഥകളായതിനാലും ‘Cl വേദാന്തദേശികന്‍), “ജോസഫ്‌ കോണ്‍റാഡ്‌” എന്നിവ ജീവിതകഥയായതിനാലും സാഹിത്യയിനങ്ങളായി കണക്കാക്കുന്നു). സാഹിത്യേതരയിനങ്ങള്‍ നാലെണ്ണം: (1) “ടൈഫോയ്ഡ്‌ അഥവാ സന്നിപാതജ്വരം', ലേഖനം, (2) “നവരത്നങ്ങള്‍”, ലേഖനം, വട്ടോളി കൊച്ചുകൃഷ്ണന്‍ നായര്‍, (3) “ലോകാവസാനം”, ലേഖനം, (4) 'കുറിപ്പുകള്‍', വാര്‍ത്തകള്‍. (ഭാഷാപോഷിണി. കര്‍ക്കടകം 1106. ജൂലൈ - ആഗസ്റ്റ്‌ 1931.) 7 ഭാഷാപോഷിണി. കര്‍ക്കടകം 1106. ജൂലൈ - ആഗസ്റ്റ്‌ 1931 479 7 ഭാഷാപോഷിണ്‌, കന്നി 1072. സെപ്തംബര്‍ - ഒക്ടോബര്‍ 1896. പുസ്തകം 1, ലക്കം 1. 123 7സാഹിത്യയിനങ്ങള്‍ ആറാണ്‌: (1) “മംഗളം”, കവിത, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, (2) ‘“അന്യതാചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേല്‍', കഥ, എം. കെ., (3) “ശ്രീ മഹാറാണി”, കവിത, കൊട്ടാരത്തില്‍ ശങ്കണ്ി, (4) “ഒരു ഇംഗ്ലീഷ്‌ കവി”, ലേഖനം, എഴുതിയയാളിന്റെ പേരില്ല, (5) ‘@@ela’, ലേഖനം, എഴുതിയയാളിന്റെ പേരില്ല, (6) ‘“വഞ്ചീശമംഗളം', കവിത, കൊട്ടാരത്തില്‍ശങ്കണ്ണി. (ഭാഷാപോഷിണി), കന്നി 1072. സെപ്തംബര്‍ - ഒക്ടോബര്‍ 1896). 73(1) “പ്രസ്താവന, കെ. ഐ. വറുഗീസു മാപ്പിള, (2) “വൈദ്യം”, ലേഖനം, അനന്തപുരത്തു മുത്ത കോയിത്തമ്പുരാന്‍, (3) “പാഠശാലാഭരണം'”, ലേഖനം, എസ്‌. സുബ്രഹ്മണ്യയ്യന്‍, (4) “വേദാന്തസാരം”, ലേഖനം, കെ. എം. സി.., (5) “ഡാഹോമി', ലേഖനം, കെ. എം. കെ., (6) “വൈദ്യുതശക്തി', ലേഖനം, ടി. എല്‍. ടി., (7) “ആന്‌, ലേഖനം, എഴുതിയയാളിന്റെ പേരില്ല. (ഭാഷാപോഷിണി, കന്നി 1072. സെപ്തംബര്‍ - ഒക്ടോബര്‍ 1896). 74മംഗഭോദയം . വൃശ്ചികം 1084. നവംബര്‍ - ഡിസംബര്‍ 1908. പുസ്തകം 1, ലക്കം 1. 7ഒരേയോരു സാഹിത്യയിനമേ ഉള്ള - ഒന്നാമിനമായി അച്ചടിച്ച കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ “മംഗളം” എന്ന കവിത. ബാക്കി ആറിനങ്ങളും സാഹിത്യേതരയിനങ്ങളാണ്‌: (1) “പ്രസ്താവന, (2) തൃശ്ശിവപേരൂര്‍ യോഗിയാരവരോധം', (3) “മുഡ്രവിശ്വാസം”, ലേഖനം, ആര്‍. വി., (4) “ആലത്തൂര്‍ ഗ്രാമയോഗവും പുതിയ മാതിരി പാഠശാലയും”, ലേഖനം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, (൭) “ആചാരം”, ലേഖനം, ദേശമംഗലത്ത്‌ വലിയ നാരായണന്‍ (അനുജന്‍) നമ്പൂതിരിപ്പാട്‌, (6) “അറിയിപ്പ്‌. (മംഗളോദയം . വൃശ്ചികം 1084. നവംബര്‍ - ഡിസംബര്‍ 1908). 76ഭാഷാപോഷിണ്‌, കന്നി 1072. ജനുവരി - ഫെബ്രുവരി 1897.പുസ്തകം 1, ലക്കം 1. പേജ്‌ 3. 124 77മംഗഭളാദയം . വൃശ്ചികം 1084. നവംബര്‍ - ഡിസംബര്‍ 1908. പുസ്തകം 1, ലക്കം 1. പേജ്‌ 4. 8ഭകസര്‌ വാരിക, 17 സെപ്തംബര്‍ 1930. പുസ്തകം 1, ലക്കം 1. 73എട്ടെണ്ണമാണ്‌ സാഹിത്യയിനങ്ങള്‍: (1) “ഇന്നത്തെ സാഹിത്യനിരൂപണം”, ലേഖനം, ജെ. ബി. പ്രീസ്റ്‌.ലി, (2) “ഹാര്‍ലമിലെ ഒരു വ്യസനകരസംഭവം', ചെറുകഥ, ഒ. ഹെന്‍റി, (3) “സ്കൂളുകളും നാടകാഭിനയവും', കുറിപ്പ്‌, (4) “ശിശുക്കളുടെ ഹാസ്യരസം', കുറിപ്പ്‌, (5) “ഫലിതം, (6) ‘ഒരു സ്ത്രീയുടെ ജീവിതം”, നോവല്‍, മോപ്പസങ്ങ്‌, (7) “ജീവിതം സ്പ്പഹണീയം', കവിത, പാട്ടത്തില്‍ നാരായണന്‍ വൈദ്യന്‍, (8) “ഫലിതം”. സാഹിത്യേതരയിനങ്ങള്‍: (1) “വിഷയവിവരം, (2) “പ്രസ്താവന, (3) “മുഹൂര്‍ത്തവും ആളും, മുഖപ്രസംഗം, (4) ‘മേല്‍ക്കോയ്മയുടെ കൈകടത്തല്‍, കുറിപ്പ്‌, (5) ‘പകുതി ജീവനക്കാരും സെന്‍സസ്‌ ജോലിയും”, കുറിപ്പ്‌, (6) “വാര്‍ത്താസംഗ്രഹം', (7) “പ്രബോധകന്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്ത ഗവര്‍മ്മെന്റത്തരവ്‌, (8) ‘ഉത്തരവിന്റെ നേര്‍പ്പകര്‍പ്പ്‌', (9) “പ്രസാധകന്റെ അപേക്ഷ, (10)'കത്തിന്റെ നേര്‍പ്പകര്‍പ്പ്‌', (11)‘മഹദ്‌ വാക്യങ്ങള്‍, (12)‘നിര്‍ഭയത്വം', മഹാത്മാഗാന്ധി, (13)'കോര്‍ട്ടലക്ഷ്യക്കേസുകള്‍”, കോടതി വാര്‍ത്ത (14)'സിവിലാജ്ഞാലംഘനം', വാര്‍ത്ത, (15)'വാരവ്ൃവത്താന്തസംഗ്രഹം'. (കേസര്‌ വാരിക, 17 സെപ്തംബര്‍ 1930) 125 8 ഭാഷാപോഷിണ്‌/ മാസിക. മേടം 1093. ഏപ്രില്‍-മെയ്‌ 1918. പുസ്തകം 22,ലക്കം 9. 81ഏഴും സാഹിത്യയിനങ്ങളാണ്‌: (1) “ആത്മകീര്‍ത്തനം', കവിത, കുട്ടമത്തു കുന്നിയൂര്‍ കഞ്ഞികൃഷ്ണകുറുപ്പ്‌, (2) “രസനിരൂപണം', ലേഖനം, എം. കെ. ഗുരുക്കള്‍ തലശ്ശേരി, (3) “നാടകങ്ങളിലെ പാത്രനിര്‍മ്മാണം', ലേഖനം, എം. ആര്‍. ബി. വി., (4) “ശ്രീഹര്‍ഷന്‍', ലേഖനം, വടക്കുകൂര്‍ രാജരാജവര്‍മ്മരാജാ, () “അനുകരണീയമായ ഒര്‍ (ഗ്ര. പാ.) ആദര്‍ശം”, കവിത, ചെറുകോല്‍ സി. എന്‍. കൃഷ്ണപിള്ള, (6) “ഗീതാഞ്ജലി”, ഗദ്യകവിത, കെ. എം. നായര്‍, (7) “ആനന്ദഭൈരവി”, കഥ, മാവേലിക്കര ചിത്രമെഴുത്ത കെ. എം. വറുഗീസ്‌. നാലു സാഹിത്യേതരയിനങ്ങളുണ്ട്‌: (1) “ടാഗോറിന്റെ ഒരു കത്ത്‌”, ലേഖനം, എ. ജെ. ഡേവിഡ്‌ ബി. എ., (2) ‘ശബ്ദഗ്രാഹി', ലേഖനം, പി. കൃഷ്ണപിള്ള ബി. എ.., (3) “പാമ്പുകളെപ്പറ്റിയുള്ള പുരാണങ്ങള്‍”, ലേഖനം, കെ. സുകുമാരന്‍ ബി. എ., (4) “മെസ്മര ശാസ്ത്രം”, ലേഖനം, കെ. ഐ. വി. “ടാഗോറിന്റെ ഒരു കത്ത്‌” എന്ന ലേഖനം ദര്‍ശനസംബന്ധിയായതിനാലാണ്‌ സാഹിത്യേതരയിനമായി പരിഗണിച്ചത്‌. (ഭാഷാപോഷിണി? മാസിക. മേടം 1093. ഏപ്രില്‍-മെയ്‌ 1918). ഭഗൃഷ്തന്‍ നായര്‍, എസ്‌. ‘നമ്മുടെ വാരികകളും സാഹിത്യനിലവാരവും”. പത്രപ്രവര്‍ത്തനം ഭിന്നമുഖങ്ങള്‍. കൊച്ചി: കേരള പ്രസ്‌ അക്കാദമി 1987 11. 83“ഒരു ശരാശരിവാരികയുടെ ഉള്ളടക്കം വിവരിക്കാം: കവര്‍, രണ്ടാം പേജ്‌ കത്തുകള്‍, ഒന്നാം പേജ്‌ ഒരു കവിത അല്ലെങ്കില്‍ ചെറിയൊരു മുഖപ്രസംഗം, രണ്ടാം പേജ്‌ ഒരു തൊഴില്‍വിഭാഗത്തിന്റെ ജീവിതകഥ, വേശ്യകള്‍, ആദിവാസികള്‍, റബ്ദര്‍ തോട്ടത്തിലെ മനുഷ്യര്‍, പാടത്തെ മനുഷ്യര്‍. അഞ്ചാം പേജ്‌ നമുക്കു ചുറ്റും 126 പതിനൊന്നാം പേജ്‌ നോവല്‍ - ഖണ്ഡശ പതിമുന്നാം പേജ്‌ കവിത - വൃത്തമില്ലെന്ന്‌ ശ്രദ്ധിക്കണം. പതിനഞ്ചാം പേജ്‌ തിരിഞ്ഞുനോക്കുമ്പോള്‍ അഥവാ ആദ്യത്തെ നാളകള്‍ (ആത്മകഥാപരം) പതിനേഴാം പേജ്‌ എസ്‌. ഐ.യുടെ മരണം അഥവാ കോളേജ്‌ കുമാരിയുടെ കൊലപാതകം ഇരുപത്തിയൊന്നാം പേജ്‌ ചെറുകഥ ഇരുപത്തിമൂന്നാം പേജ്‌ തുടര്‍ക്കഥ ഇരുപത്തിയാറാം പേജ്‌ പുസ്തകങ്ങള്‍ (ശരിയായ ഒറ്റ റിവ്യൂ പോലുമില്ല, ചില്ലറ പരിചയപ്പെടുത്തല്‍ മാത്രം ഇരുപത്തിയേഴാം പേജ്‌ തുടര്‍ക്കഥ. ഇതു മിക്കവാറും പ്രേതകഥയായിരിക്കും ഇരുപത്തിയൊന്‍പതാം പേജ്‌ ഫലിതബിന്ദുക്കള്‍, പലരും കൂടി സംഭാവന ചെയ്തത്‌. ഇടയ്ക്കിടെ കാര്‍ട്ടൂണുകള്‍. ഉദാ:- മോനായി, റപ്പാ.യി, അമ്മയായി.” (ibid 1987 12) 84°P,402 Where Nyerere stands 403 Notes - 7 - International Issues » 405 Finance - International tax-dodging » 406 The Birth of Robson's Law (On conducting union meetings) 408 Middle East-Jordan Waits in the Wings » 410 Cambodia. Letting a nation die » 413 Education School Meals on the Skids » 414 Espionage - On Kim Philby’s double spying » 417 Africa. The slow Revolutions in Angola & Mozambique » 418 Oilgate 5 419 Tories pollute the waves (a strong criticism of the B. B. C. policy) », 420 Washngton Diary » 421 Letters to the Editor 5, 422 First perso (coloumn by Arthur Marshall) », 423 Books in general (Four political books reviewed bt Judith Hart) », 424 Obituary article on |. A. Richards (1893 - 1970) by L. C. Knights 5, 425 A poem by |. A. Richards & another by Vernon Scannell 127 », 426 Book review - Four books on Architecture » 427 Book review - Priests and politics: a plea for Religious radicalism » 428 Book review s 429 Book review » 430 Arts and Entertainment column » 431 Television column » 432 Theatre column », 433 Opera column » 434 Ballet » 435 Chess » 436 Advertisement » 444 Advertisement” (ibid 13-14) “മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഈ വിദ്യാവിക്ഥസിന്തിയാണെന്നാണ്‌ എല്ലാ സാഹിത്ൃചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ഒന്നാം ലക്കത്തിലെ “നോട്ടീസും” “വിദ്യാവിലാസിന്‌ എന്ന ശീര്‍ഷകത്തിലെ പ്രസ്താവനയും കുറിപ്പുകളും ഈ അഭിപ്രായത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന തരത്തില്‍ കാണപ്പെടുന്നു.” (സാം 2003 84). 86സാം 2003 86 87“തിരുവിതാംകൂര്‍ വിദ്യാഭ്യാസവകുപ്പിന്റെ ഒരു രദ്യോഗികപ്രസിദ്ധീകരണത്തിന്റെ മട്ടായിരുന്നു വിദ്യാവ്ലാതിതിക്ക്‌. പ്രസിദ്ധീകരണോദ്ദേശ്യം വിദ്യാഭ്യാസപ്രചാരണവും ബുദ്ധിവികാസവും സാന്മാര്‍ഗ്ലഗികബോധം വളര്‍ത്തലും വിനോദം പകരലുമൊക്കെയായിരുന്നു. ഭാഷാസാഹിത്യപോഷണം അതിന്റെ ലക്ഷ്യമേ ആയിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാവിക്ഥനസ്നിന്നിയെ ഒരു സാഹിത്യമാസിക എന്നു വിളിക്കുന്നത്‌ അനുചിതമാണ്‌. ഒരു വിദ്യാഭ്യാസമാസിക (Educational journal) “എന്നു വിളിക്കുകയാവും ഭംഗി.” (ibid 85) 88“പഴയ കാലത്തിന്റെ തെളിവുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ചരിത്രകാരനെ പലപ്പോഴും തന്റെ സമകാലീനസാഹചര്യം സ്വാധീനിക്കുന്നു. അതുകൊണ്ട്‌ ചരിത്രവ്യാഖ്യാനം ഒരു ഇരുവഴിപ്രക്രിയയായി മാറുന്നു - വര്‍ത്തമാനകാലത്തെ ആവശ്യങ്ങളെ ഭൂതകാലത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ഭൂതകാലത്തിന്റെ ഛായ വാര്‍ത്തമാനകാലത്തില്‍ പതിപ്പിക്കാന്‍ ശ്രമിക്കുകയും.” (ഥാപ്പര്‍, റൊമീല. ഭതക്കലവും മുന്‍വിധികളും. തിരുവനന്തപുരം: ചിന്ത 2007 10). 128 89സുനില്‍ പി. ഇളയിടം. ചരിത്രം പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും. കോഴിക്കോട്‌: മാതൃഭൂമി 2004 11 Eagleton 40 129 അദ്ധ്യായം 3 ആദ്യകാല മാതൃഭൂമി? മാതൃഭമ ആഴ്ചപ്പതിപ്പ്‌ ആദ്യപതിറ്റാണ്ടുകളില്‍ പിന്‍തുടര്‍ന്ന തനിമകള്‍ കണ്ടെടുക്കുകയാണ്‌ ഈ അദ്ധ്യായത്തിന്റെ ദാത്യം. അദ്ധ്യായം AM ഘട്ടങ്ങളിലൂടെ മുന്നോട്ടുപോകുന്നു. 1. ആഴ്ചപ്പതിപ്പിന്റെ പ്രാരംഭകാലസവിശേഷതകള്‍ നിര്‍ണ്ണയിക്കുക 2. ആ തനിമ, 1960 വരെയുള്ള ആദ്യപതിറ്റാണ്ടുകളില്‍ ആഴ്ചപ്പതിപ്പ്‌ എങ്ങനെ പിന്‍പറ്റിയെന്നു കണ്ടെടുക്കുക. 3. സ്വന്തം പൈതൃകം പീന്‍തുടരുന്നതില്‍ ആഴ്ചപ്പതിപ്പ്‌ പ്രദര്‍ശിപ്പിക്കുന്ന തുടര്‍ച്ച / വളര്‍ച്ച / ഇടര്‍ച്ച സാംസ്കാരികമായി വ്യാഖ്യാനിക്കുക. 3.1. ആദ്യകാല മാതൃഭൂമി: പ്രതിപാദനവിശകലനത്തിന്‌ ഒരാമുഖം ആദ്യകാല മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ തനിമ പലമട്ടില്‍ കണ്ടെടുക്കാം. പ്രതിപാദനരീതിയുടെ വിശകലനത്തിലേയ്ക്കാണ്‌ ആദ്യം പോകുന്നത്‌. സ്രലതലവിശകലനത്തിന്റെ ഈ പടവില്‍ ആഴ്ചപ്പതിപ്പിന്റെ സാഹിത്ൃ- സാഹിത്യേതരമുന്‍ഗണനയാണ്‌ നിര്‍ണ്ണയിക്കുന്നത്‌. കഴിഞ്ഞ അധ്യായത്തില്‍ ആദ്യകാല ആനുകാലികങ്ങളടെ തനിമ നിശ്ചയിച്ചപ്പോള്‍ത്തന്നെ സാഹിത്യ-സാഹിത്യേതരര അംശബന്ധത്തിന്‌ മലയാളഭാഷാ ആനുകാലികങ്ങളിലുള്ള പ്രാധാന്യം ചരിത്രപരമായി പുനര്‍നിര്‍മിച്ചിരുനനു. സാഹിത്യ-സാഹീത്യേതരര മുന്‍ഗണന മലയാള ഭാഷയിലെ ആനുകാലിക പ്രത്യയശാസ്ത്രത്തിന്റെ അളവുകോലാണെന്നാണ്‌ കണ്ടത്‌. ആ കണ്ടെത്തലിന്‌ സാംസ്കാരികപഠനങ്ങളുടെ നോട്ടപ്പാടിലുള്ള തത്വശാസ്ത്രപരവും സാമൂഹികവും ചരിത്രപരവും രാഷ്ടീയവുമായ മാനങ്ങള്‍കൂടി അടയാളപ്പെടുത്തിപ്പോകേണ്ടതുണ്ട്‌. 131 സാംസ്കാരികകലാനിര്‍മ്മിതികളിലൂടെ വിനിമയം ചെയ്യപ്പെടുന്ന പ്രത്യയശാസ്ത്രം എന്നും സാംസ്കാരികപഠനങ്ങളുടെ മുഖ്യ അന്വേഷണക്ഷേത്രമാണ്‌. കേരളത്തില്‍ ആനുകാലികങ്ങള്‍ ഉടലെടുത്ത പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രത്തെ സാംസ്കാരികപഠനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട. ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും അതിലൂടെ ലഭിച്ച ഇംഗ്ലീഷ്‌ മൂല്യങ്ങളടെ സാമീപ്യവും ഇംഗ്ലീഷ്‌ സാഹിതൃപരീചയവും ചേര്‍ന്നാണ്‌ നമ്മുടെ നാട്ടില്‍ ആ ചരീത്രഘട്ടത്തിന്റെ പ്രത്യയശാസ്ത്രം നീര്‍ണ്ണയിച്ചത്‌.' ഇംഗ്ലീഷ്‌ അധികാരത്തിന്റെ പ്രത്യയശാസ്ത്രം കോളനികള്‍ ഉള്‍ക്കൊണ്ടത്‌ ഇംഗ്ലീഷ്‌ ഭാഷയിലൂടെയും സാഹിതൃയത്തിലൂടെയുമാണ്‌.? കൊളോണിയല്‍ ദേശീയപ്രത്യയശാസ്ത്രം ഇന്ത്യയിലെത്തിച്ച യൂറോപ്യന്‍ ആധുനികതയില്‍ ഉള്‍ച്ചേര്‍ന്നിരുന്ന എല്ലാ ചാലകശക്തികളുടെയും കെട്ടഴിചചുവിടലായിവേണം മലയാളത്തിലെ ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങളുടെ ആദിത്തനിമയായ സര്‍വ്വവിഷയതയെക്കാണാന്‍. ശാസ്ത്രബോധം, മതേതരത്വം, സമത്വം, അന്ധവിശ്വാസനിരാസം, നിയമബോധം, നാഗരികതാരാധന തുടങ്ങിയ മൂല്യങ്ങളുടെ നാട്ടുരാജ്യവാര്‍പ്പമാതരകകളുമായാണ്‌ ഇവിടെ ആദ്യകാല ആനുകാലികങ്ങള്‍ പിറന്നുവീണത്‌. ഭാഷാപരിഷ്കരണം, നിഘണ്ടുനിര്‍മ്മാണം, വ്യാകരണനിര്‍മ്മിതി, ഗദ്യപോഷണം, ഗ്രന്ഥപ്രസാധനം, ഗ്രന്ഥങ്ങളുടെ “ശുദ്ധ പാഠം കണ്ടെത്തല്‍, പരിഭാഷ, പടിഞ്ഞാറന്‍ (ചെറുകഥ മുതല്‍ നോവല്‍ വരെയുള്ള) സാഹിത്യരൂപങ്ങളുടെ പ്രോത്സാഹനം എന്നിവയൊക്കെത്തന്നെ കൊളോണിയല്‍ ആധുനികതയുടെ പ്രത്യയശാസ്ത്രത്തിന്റെ ആവാഹനമായിരുന്നു. വൈവിദ്ധ്യങ്ങളുടെ, സൂക്ഷ്മാര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ഭാഷാഭേദങ്ങളുടെയും സൂക്ഷ്മപ്രാദേശികതയുടെയും, നിരാസമായി സ്വരൂപപ്പെടുന്ന ഒരു മാനകീകരണത്തിന്റെ പ്രത്യയശാസ്ത്രം ഇതില്‍ കണ്ടെടുക്കാം. എന്നാല്‍, 132 അത്‌ പൊതുവായി പങ്കിടാനുള്ള ഭാഷയും വ്യാകരണവും പദാവലിയും പാഠങ്ങളും സൃഷ്ടിക്കല്‍ മാത്രമായിരുന്നില്ല. സംസ്കൃതീകരണം - സംസ്കരിക്കല്‍ - തന്നെയായിരുന്നു അതിന്റെ മര്‍മ്മം. “സംസ്കാരം” എന്ന വാക്കിന്‌ കൊളോണിയല്‍ ആധുനികത നല്കിയ അര്‍ത്ഥാവലിയുടെ ആവിഷ്‌കൃതിതന്നെയായിരുന്നു അത്‌.3 കൊളോണിയല്‍ ആധുനികത കെട്ടഴിച്ചുവിട്ട ശക്തികളില്‍ പലതും അനിവാര്യമായും അതിന്റെ പ്രത്യയശാസ്ത്രത്തെത്തന്നെ പ്രശ്നവത്കരിക്കുന്നതുമായിരുന്നു. ആധുനികത കെട്ടഴിച്ചുവിട്ട ഏറ്റവും പ്രധാനപ്പെട്ട സാമൂഹികശക്തിയായിരുന്നു അക്കാലത്ത്‌ ഇന്ത്യയില്‍ ഉരുവംകൊണ്ട രാഷ്ടീയം. ഏതു പ്രത്യയശാസ്ത്രമാണോ അതിനെ കെട്ടഴിച്ചുവിട്ടത്‌ അതേ പ്രത്യയശാസ്ത്രത്തിനുതന്നെ അതിനെ തളയ്ക്കാനുള്ള വഴികളും കണ്ടെത്തേണ്ടി വന്നു. ആദ്യകാല ആനുകാലികങ്ങളുടെ പൈതൃകമായ സര്‍വ്വവിഷയത കൊളോണിയല്‍ ആധുനികതയുടെ മൂല്യങ്ങളുടെ കെട്ടഴിച്ചു വിടലായിരുന്നെങ്കില്‍, സാമൂഹികതയില്‍ നിന്നുള്ള ആനുകാലികങ്ങളുടെ പിന്മാറ്റം - സാഹിതൃതയിലേയ്ക്കുള്ള മാറ്റം - അതേ സര്‍വ്വവിഷയതയിലെ ‘അപകടകരമായ മൂല്യങ്ങളുടെ തളയ്ക്കലായിരുന്നു. ഇങ്ങനെ, സര്‍വ്വവിഷയതയില്‍ തുടങ്ങിയ നമ്മുടെ ആദ്യകാലമുഖ്യധാരാ ആനുകാലികങ്ങളുടെ സാഹിത്ൃതയിലേയ്ക്കുള്ള വ്യതിയാനം ആധുനികാനന്തരചിന്തകളടെ പ്രതലത്തിലും പ്രകരണത്തിലും കൂടി വിശദീകരിക്കാവുന്നതാണ്‌.- ഈ കാഴ്ച്ചപ്പാടില്‍, മുഖ്യധാരാ ആനുകാലികങ്ങളുടെ സര്‍വ്വവിഷയതാനിരാസം സംസ്‌കൃതീകരണം തന്നെയായിരുന്നു. അവയുടെ സാഹിത്യവത്കരണവും സംസ്കൃതീകരണം തന്നെ. ആനുകാലികപ്രത്യയശാസ്ത്രത്തിന്റെ സ്പര്‍ശ്യമായ മാനദണ്ഡങ്ങളില്‍ ഏറ്റവും ശ്രദ്ധേയം സാഹിത്യ - സാഹിത്യേതര മുന്‍ഗണനയാണ്‌ എന്ന കഴിഞ്ഞ അദ്ധ്യായത്തിലെ നിഗമനം ഈ 133 തത്വവത്കരണത്തിന്റെകൂടി പിന്‍ബലത്തോടെ കൂടുതല്‍ ദഡീകരിച്ച്‌ ഈ പഠനം മുന്നോട്ടുപോവുകയാണ്‌. 3.1.1. പ്രാരംഭകാല മാതൃഭൂമി: 1932 മാതൃഭൂമ/ ആഴ്ചപ്പതിപ്പിന്റെ പ്രാരംഭകാലത്തുനിന്ന്‌ മാതൃകാലക്കമായി 1932 മാര്‍ച്ച്‌ 14 നിശ്ചയിക്കുന്നു. ഇത്‌, ആഴ്ചപ്പതിപ്പ്‌ പ്രസിദ്ധീകരിച്ച വര്‍ഷം ഒമ്പതാം ലക്കമായി പുറത്തിറങ്ങി. പ്രസിദ്ധീകരണവര്‍ഷമായതുകൊണ്ട്‌, 1932-ലെ ലക്കങ്ങള്‍ ആഴ്ചപ്പതിപ്പിന്റെ ഒന്നാം പുസ്തകമായാണ്‌ വരേണ്ടത്‌. ആ കണക്കിന്‌ 1932 ജനുവരി 18-ന്‌ പുറത്തിറങ്ങിയ ആദ്യ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഒന്നാം പുസ്തകത്തിലെ ഒന്നാം ലക്കമാകേണ്ടിയിരുന്നു. എന്നാല്‍, മാതൃഭരമി ആഴ്ചപ്പതിപ്പ്‌ പത്രത്തിന്റെ തുടര്‍ച്ചായിക്കണക്കാക്കി ഉദ്ഘാടനലക്കത്തില്‍ “പുസ്തകം ഒമ്പത്‌' എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആ നിലയ്ക്ക്‌ ഇവിടെ പഠനമാതൃകയായെടുക്കുന്ന ലക്കം “പുസ്തകം ഒമ്പത്‌, ലക്കം ഒമ്പത്‌” ആണ്‌. ഒമ്പതരകൊല്ലം വര്‍ത്തമാനപത്രം പുറത്തിറക്കിയതിനു ശേഷമാണ്‌ മാതൃഭൂമി പ്രിന്മിഗ്‌ ആന്‍ഡ്‌ പബ്ബിഷിംഗ്‌ കമ്പനി ആഴ്‌്ചപ്പതിപ്പിറക്കുന്നത്‌. പ്രസിദ്ധീകരണവേളയിലെ ബാലാരിഷ്ടതകള്‍ മാറാന്‍ സമയമായി. ആഴ്ചപ്പതിപ്പ്‌ പുറത്തിറങ്ങിത്തുടങ്ങിയിട്ടു രണ്ടു മാസവുമായി. ഒരാഴ്ചപ്പതിപ്പ്‌ ഭ്രമണപഥത്തിലെത്താന്‍ രണ്ടു മാസം ധാരാളമാണ്‌. അതിനാല്‍, ആഴ്ചപ്പതിപ്പിന്റെ പ്രാരംഭകാലഘട്ടത്തിന്റെ മാതൃകാപതിപ്പാകാന്‍ ഈ ലക്കത്തിന്‌ എന്തുകൊണ്ടും യോഗ്യതയുണ്ട്‌. ആകസ്മിക മാതൃകാലക്കമാണെങ്കിലും ഈ ധാരണയോടെയാണ്‌ ഈ ലക്കത്തിന്റെ ഉള്ളടക്കവിശകലനത്തിലേയ്ക്കു കടക്കുന്നത്‌. ഈ ലക്കത്തിലുള്ളത്‌ 20 വിഭവങ്ങള്‍. സാഹിത്യയിനങ്ങള്‍ ഒമ്പത്‌. ?/ അവയില്‍ മുന്നിനങ്ങള്‍ സ്വാഭാവികമായും സാഹിത്യവിഭവങ്ങളായി എണ്ഠപ്പെടുന്നവയാണ്‌.5 സാഹിത്യവിഭവങ്ങളായി എണ്ണിയ ബാക്കി 134 ആറിനങ്ങള്‍ ഫോട്ടോഗ്രാഫുകളാണ്‌. പതിനൊന്ന്‌ സാഹിത്യേതര ഇനങ്ങളാണുള്ളത്‌.* ഈ തരംതിരിവനുസരിച്ച്‌ ഈ ലക്കത്തിന്റെ ഉള്ളടക്കവിശകലനം ഇങ്ങനെ: 1. സാഹിത്യത്തിനും സാഹിത്യസംബന്ധിയായ കാര്യങ്ങള്‍ക്കുമായി 18 ശതമാനം സ്ഥലം: 2. സാഹിത്യേതരവിഷയങ്ങള്‍ക്ക്‌ 82 ശതമാനവും. 3.1.2. പ്രാരംഭകാല മാതൃഭൂമി. തനിമ ഇപ്പോള്‍ ലഭ്യമായ മാതൃഭൂമിയുടെ പ്രാരംഭകാലചിത്രവും നേരത്തേ കണ്ടെത്തിയ ഭാഷാപോഷിണ്‌, മംഗഭളാദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രാരംഭകാല ഉള്ളടക്കവിശകലനങ്ങളും തമ്മിലുള്ള താരതമ്യം ഇങ്ങനെയാണ്‌: 1. പ്രാരംഭകാലഭാഷാപോഷി്ണ്‌ താരതമ്യേന കൂടുതല്‍ സാഹിത്യ വിഭവങ്ങള്‍ക്ക്‌ ഇടം നല്കി. 2. പ്രാരംഭകാലമംഗഭ്മാദയം സാഹിത്യേതരവിഭവങ്ങള്‍ക്ക്‌ ഏകപക്ഷീയ പ്രാമുഖ്യംതന്നെ അനുവദിച്ചു. 3. പ്രാരംഭകാല മാതൃഭൂമിയാകട്ടെ, ഒരേസമയം, സാഹിത്യേതര വിഭവങ്ങള്‍ക്ക്‌ വലിയ മുന്‍ഗണനയും സാഹിത്യവിഭവങ്ങള്‍ക്ക്‌ മിതമായ പ്രാതിനിധ്യവും നല്‍കി. (പട്ടിക 3.1.) താരതമ്യം പ്രാരംഭകാല ഭാഷാപോഷിണി മംഗളോദയം-മാതൃഭമികള്‍ പട്ടിക 3.1. 135 പ്രാരംഭകാല മാതൃഭൂമിയുടെ ഉള്ളടക്ക വിശകലനവും 1932-ല്‍ മാതൃഭൂമ/ പുറത്തിറങ്ങുന്നതിന്‌ തൊട്ടുമുമ്പുള്ള ഘട്ടത്തിലെ (1930-കളുടെ തുടക്കത്തിലെ) മലയാള ആനുകാലികങ്ങളുടെ ഉള്ളടക്കവിശകലനവുമായുള്ള താരതമ്യം ഇങ്ങനെയാണ്‌: 1) 1930-ല്‍ ഭാംംാപോഷ്ണിയും മംഗഭളാദയവും തീവ്രമായ സാഹിത്യപക്ഷപാതം പുലര്‍ത്തിയാണ്‌ പുറത്തിറങ്ങിയിരുന്നത്‌. 2) 1932-ല്‍ പുറത്തുവന്ന മാതൃഭൂമി അതിനു നേര്‍വിപരീതമായ ഉള്ളടക്കച്ചേരുവ കാഴ്ചവച്ചു (പട്ടിക 3.2.) താരതമ്യം: ഭാഷാപോഷിണി-മംഗമളാദയം-മാതൃഭമ/ കള്‍ (1930-32) പട്ടിക - 3.2. സൂക്ഷ്മവിശകലനത്തില്‍, അക്കാലത്തെ ഒന്നാംനിര ആനുകാലികമായ ഭാഷാപോഷിണിയുടെ ഉള്ളടക്കചേരുവയുടെ നേര്‍ വിപരീതമായിരുന്നു DIO GaN പിന്തരടര്‍ന്നതെന്നും കാണാം. സമകാല ഭാഷാപോഷിണിയുടെ “സാംസ്കാരികവിലോമ മായാണ്‌ പ്രാരംഭകാല മാതൃഭരമ/ പുറത്തവന്നതെന്നു ചുരുക്കം. 3.1.3. ആദ്യകാല മാതൃഭൂമ്‌: 1940-കള്‍ മാതൃഭൂമിയുടെ 1940-കളിലെ പ്രവണതകള്‍ പഠിക്കാനുള്ള മാതൃകാലക്കമായി 1941 സെപ്തംബര്‍ ഏഴ്‌ എടുക്കുന്നു''. ആഴ്ചപ്പതിപ്പ്‌ പ്രസിദ്ധീകരണമാരംഭിച്ചിട്ട അപ്പോഴേയ്ക്ക്‌ ഒമ്പതുവര്‍ഷം വിന്നിട്ടിട്ടുണ്ട്‌. 136 പ്രാരംഭകാലതനിമകള്‍ തുടരുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ മതിയായ അകലം, 1932-ഉം 1941-ഉം തമ്മിലുണ്ട്‌. ഈ ധാരണയോടെയാണ്‌ ആകസ്മികമായി നിര്‍ണ്ണയിച്ച ഈ മാതൃകാലക്കത്തിന്റെ ഉള്ളടക്കപഠനത്തിലേയ്ക്കു നീങ്ങുന്നത്‌. ഈ ലക്കത്തിലെ ഉള്ളടക്കത്തിലെ സാഹിത്യ-സാഹിത്യേതര തരംതിരിവ്‌ ഇങ്ങനെയാണ്‌: സാഹിത്യയിനങ്ങള്‍ ഒമ്പത്‌.” ഇവയെ സാഹിത്യയിനങ്ങളായി നിശ്ചയിച്ച രീതി വിശദീകരിക്കേണ്ടതുണ്ട്‌.!$ 20 സാഹിത്യേതരയിനങ്ങളാണുള്ളത്‌. '4 സാഹിത്യേതരയിനങ്ങളുടെ നിര്‍ണ്ടയത്തിലും ചില കാര്യങ്ങള്‍ സവിശേഷമായി വിശദീകരിക്കേണ്ടതുണ്ട്‌. '* ഈ കാഴ്ച്ചപ്പാടില്‍, മാതൃകാലക്കത്തിന്റെ സാഹിത്യ-സാഹിത്യേതര മുന്‍ഗണന ഇങ്ങനെയാണ്‌: 1. സാഹിത്യസംബന്ധിയായ ഉള്ളടക്കത്തിനു ലഭിച്ചത്‌ 49% അച്ചടിയിടം. 2. സാഹിത്യേതരസ്വ ഭാവമുള്ള ഉള്ളടക്കത്തിന്‌ 51% സ്ഥലവും. 3.1.4. ആദ്യകാല മാതൃഭൂമി : 1950കള്‍ മാതൃഭമിയുടെ 1950-കളിലെ ശേഖരത്തില്‍നിന്ന്‌ മാതൃകാലക്കമായി 1950 ജനുവരി ഒന്ന്‌ എടുക്കുന്നു. '$ മാതൃഭരമ്യുടെ ആദ്യകാലഘട്ടത്തില്‍നിന്നെടുക്കുന്ന മുന്നാമത്തെ ആകസ്മിക മാതൃകാലക്കമാണിത്‌. രണ്ടാം മാതൃകാലക്കം കഴിഞ്ഞ്‌ ഒരു പതിറ്റാണ്ടു കൂടി പിന്നിട്ടിരിക്കുന്നു. ഉള്ളടക്കമുന്‍ഗണനയില്‍ മാറ്റങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തമായി മനസ്സിലാക്കാനുള്ള കാലപരിധിതന്നെയാണിത്‌ എന്ന ധാരണയോടെ മുന്നോട്ടുപോകുന്നു. 137 ഈ ലക്കത്തില്‍ 20 ഇനങ്ങളാണുള്ളത്‌. സാഹിത്യയിനങ്ങള്‍ ഒമ്പത്‌. '7 സാഹിത്യയിനങ്ങളുടെ നിര്‍ണ്ണയരീതിയും വിശദീകരിച്ചുപോകേണ്ടതുണ്ട്‌. കേവലമായ പ്രതിഭാനിഷ്ടരതയ്ക്കപ്പുറം ചുറ്റപാടുകളുമായി ബന്ധപ്പെടുത്തിയുള്ള ഭാവനാനിഷ്ഠത ആനുകാലിക ഉള്ളടക്കങ്ങളില്‍ കലരുന്ന പ്രവണത ഇവിടെക്കാണുന്നുണ്ട്‌. അത്തരം വിഭവങ്ങളെ അക്കാരണം കൊണ്ടുതന്നെ സാഹിത്യയിനങ്ങളില്‍പ്പെടുത്തി മുന്നോട്ടുപോകുന്നു.'* സാഹിത്യേതരയിനങ്ങള്‍ 11 എണ്ണമുണ്ട്‌. * അവയുടെ തെരഞ്ഞെടുപ്പിന്‍റെ രീതി ഇങ്ങനെ ക്രോഡീകരിക്കാം. മാതൃഭമിയിലെ 1950-കളിലെ മാതൃകാലക്കത്തിന്റെ ഉള്ളടക്ക വിശകലനം ഇങ്ങനെയാണ്‌: 1. സാഹിത്യയിനങ്ങള്‍ക്ക്‌ 55 ശതമാനം സ്ഥലം നീക്കിവചിരിക്കുന്നു. 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 45 ശതമാനവും 3.1.5. ആദ്യകാല മാതൃഭൂമി: പ്രത്യക്ഷങ്ങള്‍, പ്രവണതകള്‍ ഈ ഉള്ളടക്കവിശകലനം വെളിപ്പെടുത്തുന്ന ആദ്യകാല മാതൃഭൂമിയുടെ സവിശേഷതകള്‍ ഇവയാണ്‌: 1. പ്രാരംഭവേളയില്‍ സാഹിത്യേതരയിനങ്ങള്‍ക്ക്‌ വലിയ മുന്‍ഗണന നല്കിയ മാതഭമി പിന്നാലേ വന്ന പതിറ്റാണ്ടുകളില്‍ ആ പ്രവണത നിലനീര്‍ത്തിയില്ല. 2. സമാന്തരമായി ഉള്ളടക്കത്തില്‍ സാഹിത്യവിഭവങ്ങള്‍ക്കുള്ള പ്രാധാന്യം ക്രമമായി കൂടിവരികയും ചെയ്യുന്നു. (പട്ടിക 3.3.). ആദ്യകാല മാതൃഭൂമിയുടെ ഉള്ളടക്കവിശകലനത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഉപലബ്ധി ഇതാണ്‌: 1930-കളില്‍നിന്ന്‌ 50-കളില്‍ എത്തിയപ്പോഴേയ്ക്കും അച്ചടിയിടത്തിന്റെ കാര്യത്തില്‍ സാഹിത്യേതരയിനങ്ങളേക്കാള്‍ സാഹിത്യയിനങ്ങള്‍ക്കു മുന്‍തൂക്കമുള്ള ആനുകാലികമായി മാതൃഭൂമി മാറി. 1930-കളില്‍ സാഹിത്യേതര 138 ആനുകാലികമായിത്തുടങ്ങിയ മാതൃഭൂമി 1950-കളിലെത്തിയപ്പോള്‍ സാഹിത്യ ആനുകാലികമായി എന്നര്‍ത്ഥം. ഇത്‌, ഉള്ളടക്കമുന്‍ഗണനയിലെ ഒരു പരിണതി മാത്രമല്ല. കാരണം, രണ്ടു പതിറ്റാണ്ട്‌ എന്നത്‌ ഒരു ആനകാലികത്തിന്റെ ചരിത്രത്തില്‍ വളരെ ചെറിയ കാലമാണ്‌. അക്കാലംകൊണ്ട്‌ ഉള്ളടക്കമുന്‍ഗണനയില്‍ ഇത്രയും വലിയ വ്യതിയാനമുണ്ടാവുക യാദൃച്ചികമായി എഴുതിത്തള്ളാനാകില്ല. ആ ഉള്ളടക്കമുന്‍ഗണനാമാറ്റംകൊണ്ട്‌ ആ പ്രസിദ്ധീകകണം സാഹിത്യേതര ആനുകാലികത്തില്‍നിന്ന്‌ സാഹിത്യ ആനുകാലികത്തിലേയ്ക്ക്‌ മാറി എന്നതാകട്ടെ കൂടുതല്‍ ശ്രദ്ധേയവുമാണ്‌. ആനുകാലിക സ്വഭാവസംബന്ധിയായ വന്‍ വ്യതിയാനമാണ്‌ മാതൃഭൂമിയില്‍ സംഭവിച്ചത്‌. താരതമ്യം:മാതൃഭമി. 1930-കള്‍ - 1950-കള്‍ പട്ടിക 3.3. മാതൃഭൂമിയുടെ രംഗപ്രവേശവേളയില്‍ നടത്തിപ്പകാര്‍ക്ക്‌ സ്വന്തം പ്രസിദ്ധികരണത്തെക്കുറിച്ചുണ്ടായിരുന്ന ധാരണ ഇവിടെ പ്രസക്തമാണ്‌. ഒന്നാം ലക്കത്തിലെ “പ്രതിവാരചിന്ത്‌ എന്ന പംക്തിയില്‍ ആഴ്ചപ്പതിപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചകൊണ്ട്‌ പത്രാധിപര്‍ എഴുതിയത്‌ ഇങ്ങനെ: “ഒരു വായനക്കാരന്റെ ജിജ്ഞാസകളെ നിറവേറ്റന്നതിന്ന്‌ ഒരു ദിനപത്രത്തിന്ന്‌ സാദ്ധ്യമല്ല, അവയുടെ സര്‍വ്വപ്രധാനമായ ഉദ്ദേശ്യം വാര്‍ത്താവിതരണമായതുകൊണ്ട്‌. ദിനപത്രങ്ങള്‍ 139 മുഖേന സാധ്യമല്ലാതെ വരുന്ന കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്നു പ്രത്യേകമായ ആഴ്ചപ്പതിപ്പകള്‍കൂടി പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഇതര ഭാഷകളില്‍ സര്‍വ്വസാധാരണമായിട്ടുണ്ട്‌.”?' മാതൃഭമി ദിനപത്രത്തിന്റെ സാഹിത്യപ്പതിപ്പായല്ല മാതഭമ/ ആഴ്ചപ്പതിപ്പ്‌ സ്വയം പ്രതിഷ്ടിച്ചതെന്ന്‌ ഇതില്‍നിന്നു വ്യക്തം. “വായനക്കാരന്റെ ജിജ്ഞാസകളെ നിറവേറ്റ”ലാണ്‌ ആഴ്ചപ്പതിപ്പിന്റെ ദത്യമായി പത്രാധിപര്‍ മുന്നില്‍വച്ചത്‌. ആ ജിജ്ഞാസയുടെ സ്വഭാവമെന്താണ്‌? “വാര്‍ത്താവിതരണം” “സര്‍വ്വപ്രധാന”മായതിനാല്‍ ദിനപത്രങ്ങള്‍ക്കു നിറവേറ്റാന്‍ സാധിക്കാത്ത ഒരു ദനത്യം; ദൈനംദിനവാര്‍ത്തകളുടെ നിവേദനത്തിനിടെ പത്രത്തിന്‌ നിറവേറ്റാന്‍ കഴിയാതെ പോകുന്ന ദത്ം. ആ ദനത്യത്തിന്റെ ലക്ഷ്യത്തെ ദ്യോതിപ്പിക്കുന്നത്‌ “ജിജ്ഞാസ” എന്ന വാക്കും. അറിയാനുള്ള ആഗ്രഹമാണത്‌. വാര്‍ത്തകളും അറിവുകള്‍തന്നെ. വാര്‍ത്തയ്ക്കപ്പുറമുള്ള അറിവുകളാണ്‌ ഇവിടെ സൂചിതം. അതാണ്‌ ആഴ്ചപ്പതിപ്പിന്റെ ലക്ഷ്യമായി പത്രാധിപര്‍ കുറിച്ചത്‌. മലയാളക്കരയുടെ ആനുകാലികപൈതൃകം സര്‍വവിഷയതയുടേതായിരിക്കേ, ആ പൈതൃകത്തോടെ പിറന്ന്‌ സ്വന്തംകാലത്തെ വിവരപെതുമ്പാതയായി മാറിയ മുന്‍ഗാമികളുടെ ഉദാഹരണങ്ങള്‍ മുന്നിലുണ്ടായിരിക്കെ, പ്രമുഖമായ മുഖ്യധാരാമാധ്യമങ്ങള്‍ ആ പാരമ്പര്യം കൈവെടിഞ്ഞിരിക്കേ, മാതൃഭൂമിപത്രാധിപരുടെ ലക്ഷ്യനിര്‍ണ്ടയം ചരിത്രപ്രധാനവും നിര്‍ണ്ണായകവുമാണ്‌. രണ്ടു തലത്തില്‍ വ്യവഹരിക്കുന്നതാണ്‌ ആ പ്രസ്താവന: 1. സര്‍വ്വവിഷയത സ്വന്തം പാരമ്പര്യമായി നിശ്ചയിക്കുന്നു. 2. അതിനുള്ള ആഗ്രഹം, ജിജ്ഞാസ വായനക്കാരുടെ അവകാശമായി തിരിച്ചറിയുന്നു. 140 എന്നാല്‍, 1973-ല്‍ പുറത്തിറങ്ങിയ മാതൃഭൂമിയുടെ ഈദ്യോഗികചരിത്രം - മാതൃഭമിയുമട ചരിത്രം - മാതൃഭമി ആഴ്ചപ്പതിപ്പിനെ ചിത്രീകരിക്കുന്നത്‌ “മാതൃഭൂമിയുടെ സേവനത്തിന്റെ സാംസ്കാരികവിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ്‌ മാതൃഭരമി ആഴ്ചപ്പതിപ്പിന്റെ ആവിര്‍ഭാവം” എന്നാണ്‌.?2 1932-ലെ മാതുഭൂമിപത്രാധിപരുടെ നയപ്രഖ്യാപനത്തിലെ താക്കോല്‍പ്പദം 'ജിജ്ഞാസ്‌ എന്നായിരുന്നെങ്കില്‍ നാലു പതിറ്റാണ്ടു കഴിയുമ്പോള്‍ മാതൃഭമിചരിത്രകാരന്റെ ചരിത്രാഖ്യാനത്തില്‍ “സാംസ്കാരികം” എന്ന വാക്കുകൊണ്ട്‌ അതു പകരംവയ്ക്കപ്പെടുന്നു. “ജിജ്ഞാസ - സാംസ്കാരികം” എന്ന ന്നല്‍വ്യതിയാനമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഈ കാലത്ത്‌ സ്വന്തം ആനുകാലികസ്വത്വത്തെക്കുറിച്ച്‌ മാതൃഭൂമ/ നടത്തിപ്പകാര്‍ക്കുതന്നെയുണ്ടായ പരിഗണനാവ്യതിയാനത്തിന്റെ സൂത്രവാക്യംതന്നെയാണത്‌. “ജിജ്ഞാസ്‌ വര്‍ജ്യമായ ഒരു വാക്കല്ല. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പിനെ ഉദയവേളയില്‍ അടയാളപ്പെടുത്താന്‍ പത്രാധിപര്‍തന്നെ ഉപയോഗിച്ച ആ പ്രയോഗത്തെ, അതേ ആനുകാലികത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ രഈദ്യോഗികചരിത്രകാരന്‍ ഒഴിവാക്കുന്നു. പകരം “സാംസ്കാരികം എന്ന വാക്കു കണ്ടെടുക്കുന്നു. “സാംസ്കാരികം” വാഗര്‍ത്ഥപരമായി എന്തെങ്കിലും പ്രശ്നം ഉള്‍ക്കൊള്ളുന്ന ഒരു പ്രയോഗമല്ല. പക്ഷേ, “ജിജ്ഞാസ്‌ ഒഴിവാക്കി പ്രതിഷ്ടിക്കപ്പെടുമ്പോള്‍ “സാംസ്കാരികത” ആര്‍ജിക്കുന്ന സാന്ദര്‍ഭികാര്‍ത്ഥം ജിജ്ഞാസയുടെ അപരം എന്നതാണ്‌. അതിനാല്‍, ഈ പാഠതാരതമ്യത്തില്‍ “ജിജ്ഞാസ്‌'യില്‍നിന്ന്‌ “സാംസ്കാരിക്‌ത്തിലേയ്ക്ക്‌ ഏറെ ദൂരമുണ്ട്‌. ഒന്ന്‌ “ജ്ഞാനപരത്യുടെയും മറ്റൊന്ന്‌ “ആഘോഷപരത'യുടെയും വാങ്മയങ്ങളായാണ്‌ അതത്‌ സന്ദര്‍ഭങ്ങളില്‍ സ്ഥാനപ്പെടുന്നത്‌. സര്‍വ്വവിഷയത വെടിഞ്ഞ്‌ സാഹിത്യത വരിച്ചതോടെ, സര്‍വ്വവിഷയ മാതൃഭൂമി സാഹീത്യമാതുൃഭ്മിയായതോടെ, പൈതൃകത്തിന്റെ 141 നിരാസമാണ്‌ സംഭവിച്ചത്‌. അപ്പോഴും, ഏത്‌ ആനുകാലിക പരിപ്രേക്ഷ്യത്തിന്റെ വിപരീതമായാണോ തങ്ങള്‍ ആനുകാലിക മണ്ഡലത്തിലേയ്ക്കു പ്രവേശിച്ചത്‌, ആ സാഹിത്യ-സാഹിത്യേതര അംശബന്ധത്തിലേയ്ക്ക്‌- 1930-കളുടെ തുടക്കത്തിലെ ഭാഷാപോഷിണിയുടെ ഉള്ളടക്കച്ചേരുവയായ 77:23 എന്ന നിലയിലേയ്ക്ക്‌ - മാതൃഭൂമ/ എത്തിയിരുന്നില്ല എന്നതും കാണാം. സാഹിത്യ ആനുകാലികമായി മാറിയിട്ടും 1950-കളിലെ മാതൃഭൂമി 1930-കളുടെ തുടക്കത്തിലെ ഭാഷാപോഷിണിയുടെ പുതിയകാല രൂപാന്തരീകരണമായില്ല, എന്നു ചുരുക്കം. 3.2. ആദ്യകാല മാതൃഭമി: അറിവുകള്‍ക്ക്‌ ഒരാമുഖം സ്ഥലതലപ്രതിപാദനവിശകലനത്തിലൂടെ കണ്ടെത്തിയ മാതൃശഭൂമ? ആഴ്ചപ്പതിപ്പിന്റെ പ്രാരംഭകാല-ആദ്യകാലസവിശേഷതകളാണ്‌ ഇപ്പോള്‍ മുന്നിലുള്ളത്‌. ഈ ഉപലബ്ധികളെ സൂക്ഷ്മതലവിശകലനംകൊണ്ട്‌ എതിര്‍പരിശോധന നടത്തുന്ന പ്രക്രിയയിലേയ്ക്കാണ്‌ ഇനി പോകേണ്ടത്‌. തെരഞ്ഞെടുത്ത ചരിത്രസന്ദര്‍ഭങ്ങളുടെ ദൃഷ്ടാന്തപഠനമാണ്‌ അതിനായി കൈക്കൊള്ളന്നത്‌. പഠനകാലഘട്ടമായ 1932-60 കാലത്തെ ചില ചരിത്രഘട്ടങ്ങളോട്‌ DIO GaN ആഴ്ചപ്പതിപ്പ്‌ കൈക്കൊണ്ട പത്രാധിപസമീപനമാണ്‌ ഇവിടെ പരിശോധനയ്ക്കു വിധേയമാക്കുന്നത്‌. സര്‍വ്വവിഷയത ഉയര്‍ത്തിപ്പിടിച്ച്‌ ആരംഭിച്ച ആദ്യകാല ആനുകാലികങ്ങള്‍ പില്ക്കാലത്ത്‌ സാഹിത്യതയിലേയ്ക്കു മാറിയത്‌, ആശയപരമായി അവര്‍ക്കു പങ്കിടാന്‍ കഴിയാത്ത സമകാലികാവസ്ഥയില്‍നിന്നുള്ള ഒളിച്ചുപോക്കായിരുന്നു എന്നാണ്‌ കഴിഞ്ഞ അദ്ധ്യായത്തില്‍ക്കണ്ടത്‌. പ്രാരംഭകാല മാതൃഭൂമിയും ആദ്യകാല ആനുകാലികങ്ങള്‍ക്കു പിന്നാലേ, അവയെപ്പോലെ പെരുമാറി എന്നാണ്‌ ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്‌, സ്രലതലപഠനത്തിലൂടെ കണ്ടെത്തിയത്‌. ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഈ ചോദ്യങ്ങള്‍ ഇവയാണ്‌. 142 1) തീവ്രസര്‍വ്വവിഷയതയില്‍ തുടങ്ങിയ മാതൃഭൂമി, സാഹിത്ൃതയിലേയ്ക്കു മാറിയത്‌ സാമൂഹികതയില്‍നിന്നുള്ള പിന്മാറ്റമായിരുന്നുവോ? 2) 1932-ല്‍ ഉയര്‍ത്തിപ്പിടിച്ച സാര്‍വ്വവിഷയത പിന്നാലേവന്ന 1960 വരെയുള്ള കാലത്ത്‌ എന്തുകൊണ്ട്‌ മാതൃഭൂമിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു? 3) മാതൃഭൂമിക്ക്‌ ഒഴിവാക്കേണ്ട എന്തെങ്കിലും അക്കാലത്തെ സാമൂഹികതയില്‍ - അതിന്റെ മര്‍മ്മമായ രാഷ്ടീയത്തില്‍ - ഉണ്ടായിരുന്നോ? ഇവയ്ക്ക്‌ ഉത്തരം തരാന്‍ കഴിവുള്ള പ്രശ്രസന്ദര്‍ഭങ്ങളാണ്‌ ഇവിടെ തെരഞ്ഞെടുക്കുന്നത്‌. 3.2.1. പ്രശ്ൂപഠനം 1: ഗാന്ധിജിയുടെ നിരാഹാരം ഒന്നാമത്തെ ദഷ്ടാന്തമായി 1932-ല്‍ ഗാന്ധിജി നടത്തിയ നിരാഹാരം എടുക്കുന്നു. ഈ സത്യാഗ്രഹം ഒരാഴ്ച നീണ്ടുനിന്നു. സെപ്തംബര്‍ 20 മുതല്‍ 26 വരെ. അധഃകൃതര്‍ക്ക്‌ സംവരണമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കൊണ്ടുവന്ന കമ്യൂണല്‍ അവാര്‍ഡിനെതിരേയായിരുന്നു സമരം. ഗാന്ധിജി പുണെയില്‍ യാര്‍വാദാ ജയിലില്‍ കഴിയുമ്പോള്‍ സമരം തുടങ്ങി. അവാര്‍ഡിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ്‌ സമരം തീര്‍ന്നത്‌. 2 മരണംവരെ നിരാഹാരം തുടങ്ങാന്‍ ഗാന്ധിജി തീരുമാനിച്ച വിവരം മാതൃഭ്രമി ഒരു ലേഖനത്തിലൂടെ വായനക്കാരെ അറിയിക്കുന്നുണ്ട്‌:24 “അധഃകൃതവര്‍ഗ്ഗക്കാരെ മറ്റള്ളവരില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തി അവര്‍ക്കു പ്രത്യേകമായി പ്രാതിനിധ്യം നല്കിയതിനെ പ്രതിഷേധിപ്പാനായി ഗാന്ധിജി മരണംവരെ നിരാഹാരവ്രതം അനഷ്ടിപ്പാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നതായി അറിയുന്നു”? ലേഖനത്തിന്റെ സ്ഥലവിന്യാസവിലയിരുത്തല്‍ ഇങ്ങനെയാണ്‌: 143 1. ലേഖനത്തിന്റെ ദൈര്‍ഘ്യം മൂന്നേ മുക്കാല്‍ പേജ്‌.?* 2. മൊത്തം അച്ചടിയിടത്തിന്റെ 15.62% ഇതിനു നീക്കിവച്ചു. ഗാന്ധിജിയുടെ നിരാഹാരപ്രഖ്യാപനത്തോട്‌ മാതൃഭൂമിയുടെ പ്രതികരണം മികച്ചതായിരുന്നു എന്നാണ്‌ ഒറ്റനോട്ടത്തില്‍ വിലയിരുത്താവുന്നത്‌. ഇനം ലേഖനമായതും അതിന്‌ സാമാന്യം ഇടമനുവദിച്ചതും അതിന്റെ സാക്ഷ്യങ്ങളാണ്‌. ഗാന്ധിജിയുടെ നിരാഹാരത്തിന്റെ ചരിത്രപശ്ചാത്തലത്തിലേയ്ക്കു കടക്കേണ്ടത്‌ ഇവിടെ ആവശ്യമാണ്‌. നിരാഹാരപ്രഖ്യാപനം ആകസ്മികമായിരുന്നില്ല. ആറുമാസത്തെയെങ്കിലും മുന്നൊരുക്കം അതിനുണ്ട്‌.-7? വന്‍സംഭവമായാണ്‌ കോണ്‍ഗ്രസ്‌ സമരം കൈകാര്യം ചെയ്തത്‌. സമരം പിന്‍വലിക്കുമ്പോള്‍ നാരങ്ങാനീരു നല്‍കാന്‍ രവീന്ദ്രനാഥ്‌ ടാഗോര്‍തന്നെ എത്തിയിരുന്നു. ആ സന്ദര്‍ഭത്തിലാണ്‌ അദ്ദേഹം ഗാന്ധിജിയെ “മഹാത്മാവ്‌ എന്ന്‌ ആദ്യമായി വിളിച്ചത്‌.-* ഗാന്ധിജിയുടെ സമരം, സാന്ദര്‍ഭികവിജയവും ദീര്‍ഘകാലനേട്ടവും സൃഷ്ടിച്ചകൊണ്ടാണ്‌ പര്യവസാനിച്ചതെന്ന്‌ ദേശീയപ്രസ്ഥാനചരിത്രം പറയാറുമുണ്ട്‌? ദേശീയസ്വാതന്ത്യസമരത്തിലെ പ്രധാനപ്പെട്ട ഒരു ഏടായിതുന്നിട്ടും, കാലേക്കൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നിട്ടും, ഗാന്ധിജിയുടെ നിരാഹാരസമരത്തിന്‌ മാതഭമി നല്കിയ പരിഗണനയ്ക്ക്‌ ചില 'പരിമിതി'കളും ഉണ്ടായിരുന്നു. 1. ഉപവാസം ജനങ്ങളെ അറിയിച്ചുകൊണ്ടുള്ള ലേഖനം മുഖ്യയിനമായിരുന്നില്ല. 2. ഒന്നാമിനമായി ഇടംപിടിച്ചത്‌ ഒരു കവിതയാണ്‌? 3. രണ്ടാമത്തെ ഇനം ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനമാണെങ്കിലും, രാഷ്ടീയേതരസ്വ ഭാവമുള്ള മൃദുവിഭവമാണ്‌,.3' 144 അന്നത്തെ ആനുകാലികങ്ങളുടെ പതിവു പിന്തുടര്‍ന്നുകൊണ്ടാണ്‌ മാതൃഭമ? ഒന്നാമിനമായി കവിത ഉള്‍ക്കൊള്ളിച്ചത്‌. ഭാഷാപോഘഷിണ്‌ “ഈശ്വരപ്രാര്‍ത്ഥന' എന്ന പൊതുശീര്‍ഷകത്തില്‍ ആ സ്വഭാവത്തിലുള്ള കവിതകള്‍ ഒന്നാമിനമായി പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌ അക്കാലത്തു പുറത്തിറങ്ങിയിരുന്നത്‌.32 പൊതുചടങ്ങുകള്‍ തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥന നടത്തുന്ന സാമൂഹികവഴക്കം ആനുകാലികത്താളകളിലേയ്ക്കു പരിവര്‍ത്തിപ്പിക്കുകയായിരുന്നു ഭാഷാപോഷിണി. മംഗമഭളാദയമാകട്ടെ മാസികയുടെ ആദ്യ പേജ്തന്നെ കവിതയ്ക്കു നീക്കിവച്ചെങ്കിലും ആദ്യകവിത പ്രാര്‍ത്ഥനയായിരതുന്നില്ല. മുഖ്യധാരാകവിതകള്‍തന്നെ മാസികയുടെ തുടക്കത്തില്‍ ഉപയോഗിക്കുക എന്ന മാറ്റം, മംഗശോദയം വരുത്തി.33 അക്കാര്യത്തില്‍ മലയാളത്തിലെ മുഖ്യധാരാ ആനുകാലികരീതി മാതൃകയുടെ ‘Golo തുടരുകയും ‘ഉള്ളടക്കം' പുതുക്കുകയുമായിരുന്നു മംഗമ്ളാദയം ചെയ്തത്‌. മാതൃഭൂമിയും മംഗഭ്ളാദയത്തിന്റെ പാതയില്‍ നീങ്ങി. മുഖ്യധാരാകവിതകള്‍ക്ക്‌ ഒരു മുഴുവന്‍ പേജ്‌, ഒന്നാം പേജ്‌, നീക്കിവച്ചാണ്‌ മാതൃഭ്രമി പുറത്തിറങ്ങിയത്‌.3* ഗാന്ധിജിയുടെ നിരാഹാരം വാര്‍ത്തയാക്കേണ്ടി വന്ന ലക്കത്തിലും ഈ വഴക്കമാണ്‌ മാതൃഭൂമി തുടര്‍ന്നത്‌. ആ സമകാലികകീഴ്വഴക്കം, അതു മുന്‍നിര്‍ത്തി സ്വയം ഏര്‍പ്പെടുത്തിയിരുന്ന ആനുകാലികസംവിധാനത്തിലെ രേഖീയത, മാറ്റിവയ്ക്കേണ്ട ഒരു സന്ദര്‍ഭമായി ഗാന്ധിജിയുടെ നിരാഹാരവേളയെ മാതൃഭൂമി കണ്ടില്ല. രണ്ടാമിനമായി വരുന്ന, ഗാന്ധിജിയെക്കുറിച്ചുള്ള മൃദുവിഭവമായ ലേഖനം, നിരാഹാര തീരുമാനത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അതിനാല്‍ത്തന്നെ, നിരാഹാരമറിയിക്കുന്ന ലേഖനത്തിന്റെ ഉപവിഭവമായി അത്‌ എണ്ണന്നതും ശരിയല്ല. ഈ പ്രത്യക്ഷങ്ങളില്‍ കണ്ടെടുക്കാവുന്ന നിരീക്ഷണങ്ങള്‍ ഇവയാണ്‌: 145 1. ഗാന്ധിജിയുടെ നിരാഹാരസമരവേളയില്‍ മാതൃഭൂമി ഒരു “പ്രചാരണത്തിലേയ്ക്ക്‌ നീങ്ങി. 2. കൂടുതല്‍ അച്ചടിയിടമനുവദിച്ച്‌ ആ പ്രശൃത്തിന്‌ ആ ആഴ്ചയിലെ “വലിയ ഇനം” എന്ന സ്ഥാനം നല്‍കി. 3. എങ്കിലും, ലേഖനത്തിന്‌ ലക്കത്തിലെ ഒന്നാമിനം എന്ന പദവി നല്‍കിയില്ല. 4. സ്വയം നമ്പ്വീകരിച്ച അനുക്രമണപദ്ധതിയനുസരിച്ച്‌ ആ പരിഗണന ഒരു കവിതയ്ക്കു നല്‍കി. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിനായി സ്വയം സമര്‍പ്പിച്ച MOEA ആ പ്രസ്ഥാനത്തിന്റെ പരമോന്നതനേതാവിന്റെ മരണംവരെയുള്ള നിരാഹാരസമരപ്രവേശത്തിന്‌ “വലിയ ഇനം” എന്ന പദവി നല്കിയതില്‍ അത്ഭുതമില്ല. എന്നാല്‍, എല്ലാ അളവുകോലുകള്‍ വച്ചും ഒന്നാമത്തെ ഇനമായി അതു മാറ്റാത്തത്‌ പഠനാർഹവുമാണ്‌. മാതൃഭൂമിയുടെ പത്രപ്രവര്‍ത്തനസമീപനത്തില്‍നിന്നാണ്‌ ഈ തീരുമാനങ്ങള്‍ ഉണ്ടായതെന്നു കരുതണം. ആ പ്രസിദ്ധീകരണത്തിന്റെ പ്രൊഫഷനലിസം അതിനു പിന്നിലുണ്ടാകാം എന്നര്‍ത്ഥം. കോണ്‍ഗ്രസ്സിന്റെ നാവായി പുറത്തിറങ്ങുമ്പോഴും ആ രാഷ്ടീയകക്ഷിയുടെ രാഷ്ട്രീയമായ അനുശീലനങ്ങള്‍ യാന്ത്രികമായി പിന്തുടരുകയായിരുന്നില്ല മാതൃഭൂമി. ഈ സ്വാഭാവികപൂര്‍വ്വനിശ്ചയം മുന്നില്‍വച്ച്‌ അക്കാര്യം അന്വേഷിക്കാവുന്നതാണ്‌. 3.2.1.1 പ്രാരംഭകാല മാതൃഭൂമി പരസ്യങ്ങളുടെ പഠനം ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയതീരുമാനങ്ങളെ അതിവര്‍ത്തിക്കുന്ന പ്രൊഫഷനലിസം മാതൃഭൂമിക്കുണ്ടായിരുന്നോ എന്നതു കണ്ടെത്താനായി പരസ്യങ്ങളോട്‌ മാതൃഭൂമി എടുത്ത സമീപനം പരിശോധിക്കാം. ഇതിന്നായി ഭാഷാപോഷിണി, മംഗഭളാദയം, (1930) 146 22962) (1932) എന്നിവയുടെ മാതൃകാലക്കങ്ങളിലെ പരസ്യങ്ങളുടെ വിശകലനത്തിലേയ്ക്കുപോകാം. ഭാഷാഭപോഹ്ിണ്യില്‍ രണ്ടു പരസ്യങ്ങളാണ്‌ ഉള്ളത്‌.35 മംഗഭളാദയത്തില്‍ നാല്‍. മാതൃഭൂമിയില്‍ 12-ഉം.7 ഭാഷാപോഷ്ണ്‌ നാലു ശതമാനവും മംഗമ്ളാദയം രണ്ടു ശതമാനവും മാതൃഭൂമി ഒമ്പതു ശതമാനവും അച്ചടിയിടം പരസ്യങ്ങള്‍ക്കു നീക്കിവച്ചു (പട്ടിക 3.4.) താരതമ്യം :ആനുകാലികങ്ങളിലെ പരസ്യങ്ങള്‍ (1930 - 32) പട്ടിക 3.4. ഭാഷാപോഷിണ്ിയിലെ ആദ്യപരസ്യം 'ദി ഇന്ത്യന്‍ എജ്യൂക്കേറ്റര്‍' എന്ന പ്രസിദ്ധീകരണത്തിന്റേതാണ്‌.3$ സാര്‍വ്വദേശീയപ്രചാരമുള്ള ഒരു ഇംഗ്ലീഷ്‌ ആനുകാലികം.39 എങ്കിലും, ഭാഷാപോഷിണിയില്‍ ഈ പരസ്യം പ്രത്യക്ഷപ്പെടുന്നത്‌ ഇന്ത്യന്‍ എജ്യക്കേറ്ററിന്‌ തിരുവിതാംകൂറില്‍ പ്രതിനിധിയുള്ളതിനാലാണ്‌.”? പരസ്യദാതാക്കള്‍ BInWIEr_LalerMIeyo തേടിവന്നത്‌ പ്രാദേശികവിപണിയില്‍നിന്നാണ്‌ എന്നര്‍ത്ഥം. ഭാഹഗാഭപ്രോഹള്‍ിണ്യിലെ രണ്ടാമത്തെ പരസ്യം പ്രാദേശികമാണ്‌.” മംഗഭളാദയത്തിലെ നാലു പരസ്യങ്ങളില്‍ രണ്ടും മംഗഭ്ളാദയത്തിന്റേതു തന്നെ. ബാക്കിയുള്ള രണ്ടെണ്ണത്തില്‍ ഒന്ന്‌ കൊച്ചി രാജ്യത്തുനിന്നും ഒന്ന്‌ മലബാറില്‍നിന്നും“ ഉള്ളതും. പ്രസിദ്ധീകരിക്കുന്ന നാട്ടുരാജ്യത്തിന്റെ പരിധിക്കു 147 പുറത്തുനിന്ന്‌ മംഗഭ്ളാദയത്തിനു പരസ്യം ലഭിച്ചു. എന്നാല്‍, മലയാളം സംസാരിക്കുന്ന പ്രദേശത്തുനിന്നായിരുന്നു അതെന്നതും ഒപ്പം ശ്രദ്ധേയം. മാതൃഭൂമിയിലെ 12 പരസ്യങ്ങളില്‍ രണ്ടെണ്ണം സ്വന്തം പരസ്യങ്ങളാണ്‌. അഞ്ചെണ്ണം മലബാര്‍ - കൊച്ചി പരസ്യങ്ങളും.” ഏഴെണ്ണം ദേശീയപരസ്യങ്ങളാണ്‌.“/ നാട്ടുഭാഷാ - പ്രാദേശിക പ്രസിദ്ധീകരണമായിട്ടും ദേശീയപരസ്യദാതാക്കളെ ആകര്‍ഷിക്കാന്‍ മാതൃഭ്ൂമിക്കു കഴിഞ്ഞു. ദേശീയപരസ്യങ്ങളില്‍ ചിലതെങ്കിലും ദേശീയതയുയര്‍ത്തിപ്പിടിക്കുന്ന പ്രസിദ്ധീകരണം എന്ന നിലയ്ക്കാണ്‌ മാതൃഭൂമിയെ തേടിയെത്തിയത്‌.48 മാതൃഭമിയുടെ സദസ്സ്‌ ദേശീയതയുടേതേ കൂടിയാണെന്ന ധാരണ പരസ്യദാതാക്കള്‍ക്കുണ്ടായിരുന്നുവെന്നു കാണാം. അവിടെ മാതൃഭൂമിക്ക്‌ രാഷ്ടീയനിലപാടു തൃണയായി. എന്നാല്‍, സാധാരണക്കാരും? യാഥാസ്ഥിതികര്‍പോലുംഃ' മാതുൃഭൂമിവായനക്കാരിലുണ്ടെന്ന ധാരണയും പരസ്യദാതാക്കള്‍ക്കുണ്ടായിരുന്നു. ആധുനികോന്മുഖഭാരതത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ ഉത്കര്‍ഷേച്ഛയെ ലക്ഷ്യംവയ്ക്കുന്ന പരസ്യവും മാതൃഭ്മിയില്‍ ഇടംപിടിക്കുന്നു.” രാഷ്ടീയനിലപാടുമൂലം വരാവുന്ന അസ്വീകാര്യത അവിടെ മാതൃഭൂമിയെ ബാധിച്ചില്ല. ഏറ്റവും ശ്രദ്ധേയം, മറുഭാഷാപ്രദേശങ്ങളില്‍നിന്നുള്ള പരസ്യങ്ങളും മാതൃഭൂമിക്കു കിട്ടി എന്നതാണ്‌. മുന്നു പ്രസിദ്ധീകരണങ്ങളുടെയും പരസ്യസമാഹരണരീതിയെ ഇങ്ങനെ താരതമ്യപ്പെടുത്താം: 1. ഭാഷാഭപോഷിണിീയും മംഗഭളാദയവും പ്രാദേശികപരസ്യ വിപണിയില്‍നിന്ന്‌ കിട്ടിയ പരസ്യങ്ങള്‍ നല്‍കുകയായിരുന്നു. 2. മാതൃഭൂമി ദേശീയപരസ്യവിപണിയില്‍നിന്നു പരസ്യം നേടി. 3. മാതൃഭമിയിലെ ദേശീയപരസ്യങ്ങളുടെ എണ്ണക്കൂടുതലും (7:5) ഉറവിടങ്ങളുടെ (ബോംബെ, കല്‍ക്കത്ത) സവിശേഷതയും (വിദൂരത, മഹാനഗരസ്വഭാവം, മലയാളിസാന്നിദ്ധ്യം) 148 കണക്കിലെടുക്കുമ്പോള്‍ അവയുടെ സമാഹരണത്തിനു പിന്നിലെ ആസൂത്രണത്തിന്റെ സാന്നിദ്ധ്യം പ്രകടമാണ്‌. പരസ്യത്തെ, പരസ്യവിപണിയെ, ബോധപ്ൂവ്വവും ആസൂത്രിതവുമായി ഉപയോഗിക്കുന്നത്‌ കൊളോണിയല്‍ ആധുനികതയുടെ ഒരടയാളമായിക്കാണണം. അങ്ങനെയെങ്കില്‍, പരസ്യങ്ങള്‍ അളവുകോലായെടുക്കുമ്പോള്‍ ഭാഷാപോഷിണിയും മംഗഭളാദയവും പ്രാചീനോന്മുഖതയും മാതൃഭൂമി ആധുനികോന്മുഖതയും പ്രകടിപ്പിക്കുന്നു എന്ന നിഗമനത്തിലെത്താം. കോണ്‍ഗ്രസ്‌ പ്രസിദ്ധീകരണമായിതുന്നിട്ടും പ്രസിദ്ധീകരണങ്ങളില്‍ അധാര്‍മ്മികം എന്നു കരുതപ്പെടുന്ന പരസ്യങ്ങള്‍ ഉപേക്ഷിക്കുക / ധാര്‍മികമായി മാത്രം പരസ്യങ്ങള്‍ സ്വീകരിക്കുക എന്ന ഗാന്ധിജിയുടെ മാതൃക മാതൃഭൂമി പിന്‍തുടര്‍ന്നില്ല. പരസ്യങ്ങളെക്കുറിച്ച്‌ ഗാന്ധിജി പറഞ്ഞത്‌ ചരിത്രത്തിനു മുന്നിലെന്ന പോലെ മാതൃഭൂമിക്കു മുന്നിലും 1932-ല്‍ ഉണ്ടായിരുന്നു: “പരസ്യങ്ങള്‍ ചേര്‍ക്കുന്നതിന്‌ തുടക്കം മുതലേ ഞാനെതിരായിരുന്നു. അതുകൊണ്ട്‌, എന്തെങ്കിലും തരക്കേടുണ്ടായതായി തോന്നിയിട്ടില്ല. പത്രത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിഞ്ഞു.” ആത്മകഥയായ എമ സത്യാഭന്വഷണപതികഷകളില്‍ “നവജീവനും യംഗ്‌ ഇന്ത്യയും” എന്ന ഭാഗത്താണ്‌ ഈ പരാമര്‍ശം. എന്‍റ സത്യാന്വേഷണപരികഷകള്‍ പ്രസിദ്ധീകരിക്കുന്നത്‌ 1925-ലാണ്‌. ആനുകാലികങ്ങളില്‍ പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനെതിരായ ഗാന്ധിജിയുടെ സങ്കല്പം പുറത്തുവന്ന്‌ ഏഴു വര്‍ഷം കഴിഞ്ഞാണ്‌ മാതൃഭൂമ/ ആഴ്ചപ്പതിപ്പ്‌ പുറത്തിറങ്ങുന്നത്‌ എന്നര്‍ത്ഥം. അതിനു മുമ്പും പത്രങ്ങളും പ്രസിദ്ധീകരണങ്ങളം പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനെ സംബന്ധിച്ച 149 ഗാന്ധിജിയുടെ നയം രഹസ്യമായിരുന്നില്ല. ദക്ഷിണാഥഫ്രിക്കയില്‍ ഇന്ത്യന്‍ ച്ചീനിയന്‍ പുറത്തിറക്കിയപ്പോഴും പ്രസിദ്ധീകരണങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നില്ല ഗാന്ധിജി. എല്ലാ പരസ്യങ്ങളും സ്വീകരിക്കരുത്‌ എന്ന അദ്ദേഹത്തിന്റെ നിലപാടുമൂലം ഇന്ത്യന്‍ ച്ചീനിയനില്‍ പരസ്യങ്ങള്‍ കുറയുന്നുണ്ട്‌.5° ഉല്ലാദകര്‍ പരസ്യം നല്‍്കുന്നതിന്നും ഗാന്ധിജി എതിരായിരുന്നു. പരസ്യങ്ങള്‍ 99 ശതമാനവും പ്രയോജനരഹിതമാണെന്നും പരസ്യങ്ങളില്ലെങ്കില്‍ ഏതൊരുല്ന്നത്തിന്റെയും വില പകുതിയില്‍ത്താഴെയേ വരൂ എന്നും അദ്ദേഹം വിശ്വസിച്ചു. ഉപഭോക്തുപക്ഷത്തം ഗ്രാമസ്വരാജ്‌ സങ്കല്പത്തിലും നിന്നുകൊണ്ടാണ്‌ ഗാന്ധിജി പരസ്യങ്ങളെ കണ്ടത്‌. അവയൊന്നും പരസ്യങ്ങളോടുള്ള മാതൃഭൂമിയുടെ സമീപനത്തില്‍ ഉള്‍ച്ചേര്‍ന്നില്ല. മാതുഭൂമിയിലെ പരസ്യങ്ങള്‍ കുട്‌, ആനുകാലികങ്ങള്‍ ??, ആയുര്‍വ്വേദ മരുന്ന്‌, ചിത്രകല്‌*, സ്റ്റേഷനറി$?;, സുഗന്ധദ്രവ്യം*', കടലാസ്‌൦2, ജീവരക്ഷാധനച്ചാര്‍ത്ത്‌ട്‌, ഫോട്ടോ സ്റ്റഡിയോ$* എന്നീ വിഭാഗങ്ങളില്‍ വരുന്നവയാണ്‌. ഇവയില്‍, ഒരു പരസ്യമെങ്കിലും മുന്നു കാരണങ്ങളാല്‍ ഗാന്ധിജിയുടെ പരസ്യസങ്കല്പങ്ങള്‍ക്ക്‌ നേരേ എതിരുമാണ്‌: 1. സുഗന്ധദ്രവ്യം ഒരു ആര്‍ഭാട വസ്തുവാണ്‌ 2. അവ വാങ്ങിയാല്‍ വാച്ചുകള്‍ സജന്യമായി വാശാനം ചെയ്യുകയാണ്‌ ഭാരത്‌ യൂണിയന്‍ ട്രേഡിംഗ്‌ കമ്പനി ചെയ്യുന്നത്‌. 3. വില്പനവസ്തുവായ സുഗന്ധദ്രവ്യമല്ല സരാജന്യമായി നല്കുന്ന വാച്ചുകളാണ്‌ പരസ്യപാഠത്തില്‍ വാചാലമായി - ശീര്‍ഷകത്തിലും ചിത്രത്തിലും - പ്രതിപാദിക്കപ്പെടുന്നത്‌ എന്ന അധാര്‍മികത പരസ്യത്തിലുണ്ട്‌. 5° 150 3.2.1.2. പ്രാരംഭകാല മാതൃഭൂമി: പ്രൊഫഷനലിസം ഒരു രാഷ്ടീയകക്ഷിയുടെ മുഖപ്രസിദ്ധീകരണമായി പുറത്തിറങ്ങിയപ്പോഴും മാതഭ2/ ആഴ്ചപ്പതിപ്പ്‌ ഒരു മുഖ്യധാരാപ്രസിദ്ധീകരണത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടിരുന്നു എന്നതാണ്‌ ഈ പ്രത്യക്ഷങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിഗമനം. ആദ്യകാല മാതൃഭൂമിയുടെ തനിമകളിലൊന്നായി അവരുടെ മാധ്യമസമീപനത്തെ - പ്രൊഫഷനലിസത്തെ - എണ്്ാംം ഈ പ്രൊഫഷനല്‍ സമീപനത്തിൽനിന്നാണ്‌ ഗാന്ധിജിയുടെ ആമരണനിരാഹാര സമരത്തോടുള്ള മാതൃഭൂമിയുടെ പത്രാധിപസമീപനം പീറന്നത്‌ എന്ന നിഗമനത്തില്‍ എത്തുകയും ചെയ്യാം. 3.2.2. പ്രശ്മപഠനം 2: ബീനാ ദാസ്‌ സ്വാതന്ത്രസമരസേനാനി ബീനാ ദാസ്‌ (1911- 86) 1932 ഫെബ്രുവരിയിലാണ്‌ ചരിത്രത്തില്‍ ഇടംപിടിച്ചത്‌; കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ കോണ്‍വൊക്കേഷന്‍ ഹാളില്‍ നടന്ന ബിരുദദാനസമ്മേളനത്തില്‍വച്ച്‌ ബംഗാള്‍ ഗവര്‍ണര്‍ സ്റ്റാന്‍ലി ജാക്സനെഃ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതോടെ. ഫെബ്രുവരി ആറിനു നടന്ന ആ വധശ്രമത്തില്‍നിന്ന്‌ ഗവര്‍ണര്‍ രക്ഷപ്പെട്ടു.°? ബീനയുടേത്‌ ഒരു ഒറ്റയാള്‍ ആക്രമണമായിരുന്നു. §& ഗവര്‍ണര്‍ക്കു നേരേ നിറയൊഴിക്കുനമ്പോള്‍ വൈസ്‌ ചാന്‍സലര്‍ ബീനയെ വട്ടം പിീടിച്ചതുകൊണ്ടു കൂടിയാണ്‌ ഗവര്‍ണര്‍ രക്ഷപ്പെട്ടത്‌.* ഒരാഴ്ചകൊണ്ട്‌ പ്രത്യേക ട്രൈബ്യൂണലില്‍ നടപടി പൂര്‍ത്തിയാക്കി ആ യുവതിയെ ഒമ്പതു കൊല്ലത്തെ കഠിനതടവിനു ശിക്ഷിച്ചു.7? കോടതിയില്‍ ബീന പറഞ്ഞ വാക്കുകള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടി.7' “അഗ്നികന്യ' എന്നാണ്‌ അവര്‍ അറിയപ്പെട്ടത്‌. ഏകാന്തതടവു ശിക്ഷയ്ക്കിരയാകുകയും ജയിലിലെ ക്രൂരതയ്ക്കെതിരേ നിരാഹാരം നടത്തുകയും ആന്‍ഡമാനിലേയ്ക്ക്‌ അയയ്ക്കപ്പെടുകയും ടാഗോറിന്റെ 151 ഇടപെടലിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ ജയിലേയ്ക്കു തിരിച്ചയയ്ക്കപ്പെടുകയും ചെയ്ത്‌ ബീന പിന്നെയും കുറേക്കാലം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു. 72 മാതൃഭൂമിയില്‍ 1932 ഫെബ്രവരി 15-ന്റെ ലക്കത്തിൽ? ആണ്‌ വധശ്രമം കടന്നുവരുന്നത്‌.? വാര്‍ത്തയുടെ വിന്യാസവിവരങ്ങള്‍ ഇങ്ങനെയാണ്‌: 1. വാര്‍ത്തയുടെ സ്ഥാനം 'വര്‍ത്തമാനച്ചുരുക്കം” പംക്തിയില്‍. 2. പംക്തിക്കുള്ളിലെ ഇടം ഭാരതം” എന്ന ഉപശീര്‍ഷകത്തിനു താഴെ. 3. വാര്‍ത്തയുടെ പദവി എട്ടാമത്തെ ഇനം എന്നത്‌. 4. കോളം വിന്യാസം - ഒറ്റ കോളം 5. വാര്‍ത്തയുടെ നീളം 15 സെന്റീ മീറ്റര്‍ 6. ഫോട്ടോ ഇല്ല. ?° പതിനാറുകൊല്ലത്തിനുശേഷം, 1946 ജനുവരി ആറിന്റെ? ലക്കത്തില്‍ ഒരു ലേഖനമായി ബീനയുടെ കഥ വീണ്ടും മാതൃഭമിയില്‍ വന്നു (7).77 വിശദാംശങ്ങള്‍ ഇങ്ങനെ: 1. ഇടം വനിതാലോകത്തില്‍ 2. പദവി മുഖ്യലേഖനം 3. തലക്കെടു്‌ - “അനീതികളോടുള്ള പ്രതിഷേധം. ബങ്കാള്‍ (ഗ്ര.പാ. ) ഗവര്‍ണ്ണരെ വെടിവെച്ച വീണാ (ഗ്ര. പാ.) ദാസ്‌ 4, സവിശേഷത - കോടതിപ്രസ്താവന കൊടുത്തിരിക്കുന്നു. ആദ്യകാലത്ത്‌ സ്വാതന്ത്യസമരത്തിലെ സായുധസമരധാരയിലായിരുന്നു ബീന. വധശ്രമത്തിനു ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിഞ്ഞ അവര്‍ 1939-ലാണ്‌ ശിക്ഷ കഴിഞ്ഞു പുറത്തുവന്നത്‌. 1942-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അതായത്‌, സായുധസമരപാത വിട്‌ സ്വാതന്ത്യസമരത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. അങ്ങനെ വീണ്ടും 1942-45 കാലത്ത്‌ 152 ജയില്‍വാസമനുഭവിച്ചു. അതും കഴിഞ്ഞ്‌ പുറത്തിറങ്ങിയതിനു പിന്നാലേയാണ്‌ മാതൃഭൂമി ബീനാ ദാസിനെക്കുറിച്ചുള്ള രണ്ടാമത്തെ ഇനം പ്രസിദ്ധീകരിച്ചത്‌. പ്രാരംഭകാലമാതൃഭമി കോണ്‍ഗ്രസ്സിന്റെ നാവായിരുന്നു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച അഹിംസയായിരുന്നു അതിന്റെ നിലപാട്‌. അതുകൊണ്ടാണ്‌, സ്വാതന്ത്യസമരത്തിലെ അദ്ധ്യായമായിരുന്നിട്ടും, മറുനാടന്‍ ആധിപത്യത്തിനെതിരേ നടന്ന ധീരതയും ത്യാഗവും നിറഞ്ഞ ഒരു നടപടിയായിരുന്നിട്ടും, അതുണ്ടായത്‌ ഒരു യുവതിയില്‍ നിന്നായിട്ടുപോലും അതിനെ നിസ്സാരവത്കരിക്കാന്‍ മാതൃഭൂമി തയ്യാറായത്‌ എന്ന വശം കാണാതിരുന്നു കൂടാ. എന്നാല്‍, 1946-ലെ മാതൃഭമി ലേഖനത്തില്‍ മുന്തിയ പരിഗണന നല്‍കിയത്‌ കല്‍ക്കത്താ ഗവര്‍ണറെ ആക്രമിച്ച പഴയ സംഭവത്തിനായിരുന്നു. 1946-ലെ ലേഖനമെഴുതുമ്പോള്‍ രണ്ടു ബീനാ ദാസുമാര്‍ മാതൃഭൂമിയുടെ മുന്നിലുണ്ടായിരുന്നു. 1932-42 കാലത്തെ ബീനാ ദാസും 1942-45 കാലത്തെ ബീനാ ദാസും. സ്വന്തം പൈതൃകത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍, രണ്ടാമത്തെ ബീനാ ദാസിനെ അംഗീകരിച്ചും ആദ്യത്തെ ബീനാ ദാസിനെ പരാമര്‍ശിച്ചും വേണ്ടിയിരുന്നു ലേഖനം. എന്നാല്‍, മാതൃഭൂമി ചെയ്തത്‌ തിരിച്ചാണ്‌. ആദ്യകാല ബീനാ ദാസിനെ കൂടുതല്‍ തിളക്കത്തോടെ വരച്ചുകാട്ടി. അവര്‍ 1932-ല്‍ കോടതിയില്‍ നല്‍കിയ പ്രസ്താവന ദീര്‍ഘമായി പ്രസിദ്ധീകരിച്ചു. മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം 1932-ല്‍ ആ ഉള്ളടക്കത്തിന്‌ കോണ്‍ഗ്രസ്സിനെ എതിര്‍ത്ത ഒരു രാഷ്ട്ീയധാരയുടെ പ്രചാരണോപാധി എന്ന “ദോഷം” ഉണ്ടായിരുന്നു. 1946-ലെത്തിയപ്പോള്‍, സ്വാതന്ത്യസമരത്തില്‍ കോണ്‍ഗ്രസ്‌ മേല്‍ക്കൈ നേടിയിരുന്നു. സായുധസമരധാര നിലച്ചിരുന്നു. ബീനാ ദാസിന്റെ പഴയ വീരകഥയ്ക്ക്‌ കോണ്‍ഗ്രസ്സിനെതിരായ പ്രചാരണമൂല്യമില്ലായിരുന്നു. അതിന്റെ ഐതിഹ്യസാധ്യത കോണ്‍ഗ്രസ്സിനനുകൂലമായി ഉപകാരപ്പെടുന്ന നിലയുമുണ്ടായിരുന്നു. തെളിയുന്നത്‌ ഇതാണ്‌: 153 പ്രാരംഭകാല മാതൃഭൂമി), 1. സര്‍വ്വവിഷയ മാതൃഭൂമിയും 2. ന്ധാമൃഹികമാതൃഭൂമിയും 3. പ്രൊഫഷനൽ മാതൃഭൂമിയും ആയിരിക്കെത്തന്നെ 4. കക്ഷിരാഷ്ടീയ മാതൃഭൂമിയും ആയിരുന്നു. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയത്തിനനുസരണമായ ജാഗ്രതയോടെയാണ്‌ പ്രാരംഭകാലമാതഭമി ഇനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്‌. ഇതിനെ ചരിത്രപരമായി കാണണം; ബിപന്‍ ചന്ദ്ര ചുണ്ടിക്കാണിച്ചതുപോലെ “പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അധീശത്വത്തിനായി ദേശീയപ്രസ്ഥാനത്തിലെ വിവിധധാരകള്‍ നടത്തിയ മത്സരത്തിന്റെ ഭാഗമായിക്കാണണം. 78 3.2.3. പ്രശ്ൂപഠനം 3: പുന്നപ്ര-വയലാര്‍ പഴയ തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ്‌ പുന്നപ്ര-വയലാര്‍ സമരം എന്നു ചരിത്രത്തില്‍ അറിയപ്പെടുന്നത്‌. സമരത്തെ നേരിടാന്‍ തിരുവിതാംകൂര്‍ രാജാവും ദിവാനും ചേര്‍ന്ന്‌ സൈന്യത്തെ നിയോഗിച്ചു. വെടിവയ്പും കൂട്ടമരണവും നടന്നു. അതു കൊണ്ടുകൂടിയാണ്‌ സംഭവം ചരിത്രപ്രാധാന്യം നേടിയത്‌. 1946 ഒക്ടോബര്‍ 24-26 ദിവസങ്ങളിലായിരുന്നു സമരവും വെടിവയ്പും കൂട്ടമരണവും ഉള്‍പ്പെട്ട പുന്നപ്ര-വയലാര്‍ സംഭവം. ഉത്തരവാദഭരണം ആവശ്യപ്പെട്ട്‌ (ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള രീതിയില്‍ വേണം രാജാവ്‌ ഭരിക്കേണ്ടത്‌ എന്ന വാദം ഉയര്‍ത്തി) തിരുവിതാംകൂറില്‍ സമരങ്ങള്‍ അരങ്ങേറിയ കാലമായിരുന്നു അത്‌. അക്കാലത്ത്‌, ബ്രിട്ടീഷ്‌ ഇന്ത്യയില്‍ മാത്രമേ ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്‌ ഉണ്ടായിരുന്നുള്ളു തിരുവിതാംകൂറില്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്സാണ്‌ 154 (കോണ്‍ഗ്രസ്സിന്റെ ഉപദേശ നീര്‍ദ്ദേശങ്ങളോടെ) പ്രവര്‍ത്തിച്ചിരുന്നത്‌. ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള സമരത്തില്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഒരു ചുവടു പിന്നോട്ടു വയ്ക്കുന്നു സാഹചര്യമുണ്ടായി. അതായിരുന്നു, ആലപ്പഴയിലെ കമ്യൂണിസ്റ്റ്‌ സമരത്തിനു തൊട്ടുമുമ്പുള്ള തിരുവിതാംകൂറിലെ രാഷ്ട്രീയപശ്ചാത്തലം.?? ആലപ്പഴപ്രദേശത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിച്ച സമരമാണ്‌ തുടക്കം. ജന്മിമാരുടെയും കയര്‍ മുതലാളിമാരുടെയും അക്രമത്തിനെതിരേ തൊഴിലാളികള്‍ ക്യാമ്പുകള്‍ തുറന്നു. സെപ്തംബര്‍ 24-0) ആലപ്പഴയിലെ തൊഴിലാളികള്‍ പണിമുടക്കി. പുന്നപ്രയില്‍ ഏറ്റമുട്ടലും വെടിവയ്പ്പുമുണ്ടായി. പോലീസ്‌ ഇന്‍സ്‌പെക്ടറും ഏതാനും പോലീസുകാരും തൊഴിലാളികളും മരിച്ച. ഗവണ്െന്റ്‌ പട്ടാളനിയമം പ്രഖ്യാപിച്ചു. ഏറ്റവും വലിയ തൊഴിലാളി ക്യാമ്പുണ്ടായിരുന്ന വയലാര്‍ ദ്വീപ്‌ പട്ടാളം വളഞ്ഞു. വാരിക്കുന്തവുമായി തൊഴിലാളികള്‍ പട്ടാളത്തെ നേരിട്ടു. വെടിവയ്പില്‍ അസംഖ്യം പേര്‍ മരിച്ചു. സംഭവം മാതൃഭൂമി കൈകാര്യം ചെയ്യുന്നത്‌ 1946 നവംബര്‍ മൂന്നിന്റെ ലക്കത്തില്‍ .3' രണ്ടിനങ്ങളാണ്‌ വന്നത്‌: 1. “തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുനാള്‍ സാഘോഷം സോപചാരം കൊണ്ടാടപ്പെട്ടതായി പത്രങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്‌ - ചേര്‍ത്തലയിലും ആലപ്പഴയിലും മാര്‍ഷ്യല്‍ നിയമം നടപ്പാക്കിയതായും.” 2. “രാജധാനിയിലാകട്ടെ, വൈദ്യുതദീപ പ്രളയത്തില്‍ കണ്‍ കുളിര്‍പ്പിക്കും കാഴ്ചകള്‍ എഴുന്നെള്ളിപ്പുകള്‍ മധുമധുരമായ ഗാനങ്ങള്‍ ബാന്‍ഡുമേളങ്ങള്‍ നാഗസ്ധ്വരങ്ങള്‍ രാജകീയാഡംബരത്തിന്റെ പളപളായമാനങ്ങള്‍ ഇവയുടെയെല്ലാം 155 വിശദവിവരങ്ങള്‍. മറുഭാഗത്ത്‌ എന്തെല്ലാമാണ്‌ നടക്കുന്നതെന്ന്‌ ശരിയായറിയാന്‍ കഴിയുന്നില്ലെന്ന്‌ പത്രറിപ്പോര്‍ട്ടുണ്ട്‌ (26.10.46) - ഏതായാലും മുന്‍ വിവരിച്ചത്ര സുഖകരമായിരിക്കില്ലെന്നുഹിക്കാം.” മാതൃഭമ്‌ ഉള്ളടക്കത്തിന്റെ മൂല്യനിര്‍ണ്ണയം ഇങ്ങനെയാണ്‌: 1. ലഭിച്ച സ്ഥാനം - പതിമുന്നാം പേജ്‌ 2. ലഭിച്ച ഇടം - അലയൊലി” പംക്തി 3. ഇനങ്ങളുടെ എണ്ണം - രണ്ട്‌ 4. മുന്‍ഗണന -പത്താമിനം, പതിനൊന്നാമിനം 5. നീളം - മുന്നു സെന്റീ മീറ്റര്‍, അഞ്ചു സെന്റീ മീറ്റര്‍ 6. ലഭിച്ച അച്ചടിയിടം: ആഴ്ചപ്പതിപ്പിന്റെ 0.35% വാര്‍ത്താശകലങ്ങളും കമന്റും നല്‍കുന്നതായിരുന്നു “അലയൊലി” പംക്തി. “എന്‍” കൈകാര്യം ചെയ്തിരുന്നത്‌. ഈ രണ്ടേ രണ്ടിനങ്ങള്‍ മാത്രമേ പുന്നപ്ര - വയലാര്‍ സംഭവത്തെ പരാമര്‍ശിച്ച്‌ മാതൃഭമി നല്‍കിയിട്ടുള്ള, ഈ പരോക്ഷപരാമര്‍ശമല്ലാതെ സമര-വെടിവയ്പ്പ്‌ വാര്‍ത്ത മാതൃഭൂമി നേരിട്ട്‌ കൈകാര്യം ചെയ്തിട്ടില്ല. തൊട്ടടുത്തയാഴ്ചത്തെ വാരികയില്‍, നവംബര്‍ 10-ന്റെ ലക്കത്തില്‍, രണ്ടിനങ്ങള്‍കൂടി കൊടുത്തിട്ടുണ്ട.*°* അതും ഇതേ പംക്തിയിലാണ്‌. ഒന്നാമത്തേത്‌ 22 സെന്റീ മീറ്റര്‍ നീളമുള്ള കുറിപ്പ്‌. രണ്ടാമത്തേത്‌, 12 സെന്റീ മീറ്ററും. തിരുവിതാംകൂര്‍ ലഹള' എന്നാണ്‌ സംഭവത്തെ പംക്തീകാരന്‍ പരാമര്‍ശിക്കുന്നത്‌. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ദീര്‍ഘപ്രതിഫലനമുള്ളത്‌ പ്രഭാതം? വാരികയിലാണ്‌. വയലാറില്‍ വെടിവയ്പു നടക്കും മുമ്പ്‌ രണ്ടു ലക്കങ്ങളിലായി അര പേജ്‌ വീതം സ്ഥലം അമ്പലപ്പഴ-ചേര്‍ത്തല താലൂക്കിലെ സ്ഥിതി വിവരിക്കാന്‍ ഈ പ്രസിദ്ധീകരണം മാറ്റിവയ്ക്കുന്നു.8* പ്രദേശത്തെ സമരത്തിന്റെ അഭൂതപൂര്‍വ്വമായ നില ഇതിലുണ്ട്‌. മാരാരിക്കുളത്ത നടന്ന 156 വെടിവയ്പ്പും പ്രഭാതം പരാമര്‍ശിക്കുന്നുണ്ട്‌.5 എന്നാല്‍, വയലാറിലെ വെടിവയ്പിനുശേഷം കുറിപ്പ്‌ ചെറുതായി മാറി.7 ഈ കുറിപ്പിലാകട്ടെ, ഏറ്റമുട്ടലിനെക്കുറിച്ചോ വെടിവയ്പിനെക്കുറിച്ചോ കൂട്ടമരണത്തെക്കുറിച്ചോ പരാമര്‍ശമില്ല.38 പുന്നപ്ര-വയലാര്‍ പ്രശ്നം പരാമര്‍ശിക്കുന്ന മറ്റൊരു പ്രസിദ്ധീകരണം DLIMIBOIEZ DIET .°9 സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്നുവെന്ന വാര്‍ത്തയായാണ്‌ സംഭവം മലയാളരാജ്യം റിപ്പോര്‍ട്ട്‌ ചെയ്തത്‌.” കോട്ടയത്തു നിന്നിറങ്ങിയിരുന്ന ൭൭കരള്‌/ വാരിക?' പുന്നപ്ര - വയലാര്‍ സംഭവത്തെക്കുറിച്ച്‌ പത്രാധിപക്കുറിപ്പുതന്നെ എഴുതി .92 വയലാറില്‍ വെടിവയ്പും കൂട്ടമരണവും ഉണ്ടായി എന്ന പരാമര്‍ശവുമുണ്ട്‌ ഒരു പേജ്‌ വരുന്ന ഈ കുറിപ്പില്‍. തിരുവനന്തപുരത്തു നിന്നിറങ്ങിയിരുന്ന ധര്‍മ്മഭദഗശം വാരികയില്‍ സമരവാര്‍ത്ത പരാമര്‍ശിക്കുന്നുണ്ട്‌.95 “രാജധാനി” എന്ന തലക്കെട്ടിലുള്ള തലസ്ഥാന വാര്‍ത്താപംക്തിയില്‍ പ്രത്യേകം തലക്കെട്ടുകളില്ലാതെ കൊടുത്ത വാര്‍ത്തകളില്‍ പതിനേഴാമത്തെ ഇനമായാണ്‌ ഇതു പ്രതൃക്ഷപ്പെടുന്നത്‌.** ഒറ്റക്കോളത്തില്‍ അച്ചടിച്ച ഈ വാര്‍ത്തയില്‍ ആറു വരികളാണുള്ളത്‌. 02.50 സെന്റീ മീറ്ററാണ്‌ നീളം. മൊത്തം അച്ചടിയിടത്തിന്റെ 0.15 % സ്ഥലമാണ്‌ വാരിക പുന്നപ്ര - വയലാര്‍ സമരത്തിന്‌ അനുവദിച്ചിട്ടുള്ളത്‌. പുന്നപ്ര - വയലാര്‍ സമരത്തിനു നാലു, കൊല്ലം മുമ്പാണ്‌ - 1942 ആഗസ്ററ്‌ - ക്വിറ്റിന്ത്യാ സമരപ്രഖ്യാപനം നടന്നത്‌. 1942 ആഗസ്റ്റ്‌ എട്ടിന്‌ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ബോംബെ സമ്മേളനം ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കി. ബോംബെയിലെ ഗ്വാളിയര്‍ ടാങ്ക്‌ മൈതാനത്ത്‌ ഗാന്ധിജിയുടെ ‘oy ഓര്‍ ഡൈ പ്രസംഗം നടന്നു. ഒരു സ്വതന്ത്രരാഷ്ടമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധിജി ജനങ്ങളെ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പുണെയിലെ ആഗാഖാൻ 157 കൊട്ടാരത്തില്‍ തടവിലാക്കി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗങ്ങളെ മുഴുവന്‍ തടവിലടച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ നിരോധിച്ചു. മാതൃഭൂമി 1942 ആഗസ്ററ്‌ 9-ന്റെ ആഴ്ചപ്പതിപ്പില്‍ വിവരം പരാമര്‍ശിക്കുന്നു.97 “ഭാരതം” എന്ന വാര്‍ത്താചുരുക്കപംക്തിയിലെ ആറാമത്തെയും** ഏഴാമത്തെയും” ഇനങ്ങളാണവ. നാലു കോളങ്ങളുള്ള പേജില്‍ രണ്ടാം കോളത്തിലെ ഏറ്റവും താഴെയായി ചേര്‍ത്തിരിക്കുന്നു. ഒന്നിന്‌ 1. 6 സെന്റീ മീറ്ററും രണ്ടാമത്തേതിന്‌, 2. 6 സെന്റീ മീറ്ററും ദൈര്‍ഘ്യം. ആ ലക്കത്തിലെ മൊത്തം ഉള്ളടക്കത്തിന്റെ 0.5 % ആണ്‌ ക്വിറ്റ്‌ ഇന്ത്യാ സമര പ്രഖ്യാപനത്തിന്‌ നീക്കിവച്ചിട്ടുള്ളത്‌. പുന്നപ്ര - വയലാര്‍ സംഭവത്തെ മാതൃഭൂമി പകര്‍ത്തിയതിനെ ക്വിറ്റ്‌ ഇന്ത്യാ സമരവുമായാണ്‌ താരതമ്യപ്പെടുത്തേണ്ടത്‌. ക്വിറ്റ്‌ ഇന്ത്യാ - സമരത്തെക്കുറിച്ചുള്ള ഇനങ്ങള്‍ നല്കുന്നതിനു വിലക്കുണ്ടായിരുന്നു. 120 ദേശീയപ്രസ്ഥാനത്തിനെതിരേ ബ്രിട്ടീഷ്‌ ഗവണ്ണെന്റ്‌ കടുത്ത നിലപാടെടുത്ത സാഹചര്യത്തില്‍, നേരത്തേതന്നെ മാതൃഭൂമിപത്രവും നടപടി നേര്‍റട്ടിരുന്നു. 2 ആ സാഹചര്യത്തിലാണ്‌, ദേശീയവാര്‍ത്താപംക്തിയില്‍ ആറാമത്തെയും ഏഴാമത്തെയും ഇനങ്ങളായി വിവരം ജനങ്ങളെ അറിയിക്കാന്‍ മാതൃഭൂമ? തീരുമാനിച്ചത്‌. അതവര്‍ ചെയ്യുകയും ചെയ്തു. പുന്നപ്ര-വയലാര്‍ സംഭവത്തിന്റെ വാര്‍ത്തകള്‍ക്ക്‌ അത്തരം നിരോധനമില്ലായിരുന്നു. എന്നിട്ടുപോലും ഒരു നിരോധിതവാര്‍ത്തയുടെ നില അതിനു കൈവന്നു. ഒരു വാര്‍ത്താപംക്തിയിലേയ്ക്ക്‌ അത്‌ ഒതുക്കപ്പെട്ടു. ക്വിറ്റ്‌ ഇന്ത്യാ സമരപ്രഖ്യാപനവാര്‍ത്ത തനി വാര്‍ത്താപംക്തിയിലാണു വന്നതെങ്കിൽ, പുന്നപ്ര-വയലാര്‍ വാര്‍ത്ത ഒരു വാര്‍ത്താ-കമന്‍്റ്‌ പംക്തിയിലാണ്‌ വന്നത്‌. കമന്റുകള്‍ ഹാസ്്യത്മകമമായതിനാല്‍ ഇത്‌ പ്രായോഗികമായി ഒരു ഹാസ്്യപംക്തിയായിരുന്നു. ക്വിറ്റ്‌ ഇന്ത്യാ സമരപ്രഖ്യാപനവാര്‍ത്തയ്ക്ക്‌ പ്രത്യക്ഷപരാമര്‍ശം കിട്ടിയപ്പോള്‍, പുന്നപ്ര- 158 വയലാര്‍ സമരവാര്‍ത്തയ്ക്ക്‌ പരോക്ഷപരാമര്‍ശമാണു കിട്ടിയത്‌. ക്വിറ്റിന്ത്യാ സമരപ്രഖ്യാപനവാര്‍ത്തയ്ക്ക്‌ അന്നു കിട്ടിയ അച്ചടിയിടംപോലും പുന്നപ്ര- വയലാര്‍ സമരവാര്‍ത്തയ്ക്കു കിട്ടിയില്ല. സ്വാതന്ത്യസമരവാര്‍ത്തകളോട്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്‌, സ്വാതന്ത്യസമരത്തിലെ കമ്യൂണിസ്റ്‌ കൈവഴിയോട്‌ മാതൃഭൂമ? കൈക്കൊണ്ടു. രാജഭരണം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറിലെ രാജപക്ഷപത്രങ്ങള്‍ പകര്‍ത്തിയ തോതില്‍പ്പോലും പുന്നപ്ര-വയലാര്‍ സംഭവത്തിന്റെ തീവ്രത പകരാന്‍ മാതുൃഭരമി തയ്യാറായില്ല. പില്‍ക്കാലത്ത്‌ സ്വാതന്ത്രസമരമായി രാജ്യം, അംഗീകരിച്ച ഒരു സംഭവത്തിനാണ്‌, മാതൃഭമിയുടെ പത്രാധിപനിലപാടുമുലം ഈ അനുഭവമുണ്ടായത്‌. പുന്നപ്ര-വയലാര്‍ സമരത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ബലപ്രയോഗത്തിന്റെ അംശമായിരിക്കുമോ അഹിംസാസമരപാതയുടെ പൈതൃകമുള്ള മാതൃഭ്മിയെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുക എന്ന ചോദ്യം പ്രസക്തമാണ്‌. എന്നാല്‍, ക്വിറ്റിന്ത്യാ സമരവും അഹിംസാ സമരമായിരുന്നില്ലെന്നത്‌ പില്ക്കാലത്ത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. '- ദേശീയതലത്തില്‍ മാത്രമല്ല, കേരളത്തിലും ക്വിറ്റ്‌ ഇന്ത്യാ സമരം അഹിംസാ സമരമായിരുന്നില്ല. സമരത്തോടനുബന്ധിച്ച്‌ ഫറോക്ക്‌ പാലം തകര്‍ക്കാന്‍ ബോംബു, വച്ചതിന്‌ ബ്രിട്ടീഷ്‌ പോലീസ്‌ കൊണ്ടുവന്ന കീഴരിയൂര്‍ ബോംബ്‌ കേസിലെ പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്നത്‌ സ്വന്തം ചരിത്രത്തിലെ അഭിമാനകരമായ കാര്യമായാണ്‌ മാതൃഭൂമി? കാണുന്നത്‌. ഈ സാഹചര്യത്തില്‍, അഹിംസാത്മകനിലപാടിന്റെ പ്രതിഫലനമല്ല പുന്നപ്ര- വയലാര്‍സമരത്തോടുള്ള മാതൃഭൂമിയുടെ പ്രതികരണത്തെ നിര്‍ണ്ണയിച്ചതെന്നു വ്യക്തം. 159 3.3. ആദ്യകാലമാതൃഭമി. അറിയലുകള്‍, അടയാളപ്പെടുത്തലുകള്‍ ഈ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ക്കണ്ടത്‌, പ്രാരംഭകാലമാതൃഭൂമ? സാഹിത്യേതരമാതുഭമിയാണ്‌, സാമൂഹികമാതുഭൂമിയാണ്‌, സര്‍വ്വവിഷയ മാതൃഭൂമിയാണ്‌, പ്രൊഫഷനല്‍ മാതൃഭമിയാണ്‌, രാഷ്ടീയ മാതൃഭൂമിയാണ്‌, കക്ഷിരാഷ്ട്ീയമാതുൃഭൂമിയാണ്‌, അന്തിമമായി പ്രത്യയശാസ്ത്ര മാതൃഭരമിയുമാണ്‌ എന്നാണ്‌. എന്നാല്‍, ആദ്യകാലമാതുൃഭൂമിയെ ഒന്നിച്ചു പരിഗണിക്കുമ്പോള്‍ നിരീക്ഷണങ്ങള്‍ മാറുന്നു. ആദ്യകാലത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍, 1950-കളിലെത്തിയപ്പോള്‍, മാതൃഭൂമി സാഹിത്യ മാതൃഭൂമിയാണ്‌, സാമൂഹിക-സര്‍വ്വവിഷയ മാതൃഭൂമികളല്ലാതായിമാറിയ മാതൃഭൂമിയാണ്‌, രാഷ്ട്രീയ മാതൃഭരമിയായി തുടരുകയാണെങ്കിലും കക്ഷിരാഷ്ടീയമാതുഭൂമി എന്ന പദവി കൂടുതല്‍ പ്രത്യക്ഷമാവുകയാണ്‌, ഇക്കാരണത്താല്‍ പ്രത്യയശാസ്ത്രമാതുൃഭൂമ/ എന്ന വിശേഷണം ദഡീകരിക്കപ്പെടുകയാണ്‌ എന്നാണ്‌ വ്യക്തമായത്‌. സാമൂഹികമാതൃഭ്രമ? അതിന്റെതന്നെ അപരമായ സാഹിത്യമാതുഭൂമിയായി രൂപാന്തരീകരണം നേടുമ്പോള്‍ സംഭവിക്കുന്നത്‌ മാതൃഭമിസ്വത്വത്തിന്റെ, മാതൃഭൂമിത്വത്തിന്റെതന്നെ മരണമാണ്‌. ഏതൊന്നിന്റെയും അപരം അതിന്റെ മറുവശമാണ്‌ എന്നു വേണം തത്വശാസ്ത്രപരമായി വിശദീകരിക്കാന്‍. ഏതൊന്നിന്റെയും സ്വത്വത്തിന്റെ അഭാവമാണ്‌ അതിന്റെ അപരം. ഏതൊന്നിന്റെയും സ്വത്വത്തിന്റെ മരണം സംഭവിക്കുമ്പോഴാണ്‌ അത്‌ അതിന്റെ അപരമാവുക; ജീവനുള്ളത്‌ ജീവനില്ലാത്തതാകുമ്പോള്‍ മരണമെന്ന അപരത്വത്തെ പുല്കുകയും ജഡമായി മാറുകയും ചെയ്യുന്നതുപോലെ. അതിനാല്‍, മാതൃഭൂമ/ സ്വന്തം ജീവിതത്തിന്റെ ആദ്യഘട്ടം പിന്നിട്ട, മുന്നാം പതിറ്റാണ്ടിലെത്തിയപ്പോള്‍, അതിന്റെ അപരമായി പരിണമിച്ചു എന്നതിനര്‍ത്ഥം പ്രാരംഭകാല മാതൃഭമി അത്രയും കാലം കൊണ്ട്‌ മരിച്ചു എന്നുകൂടിയാണ്‌. 160 പിന്‍കുറിപ്പുകള്‍ '“ഇംഗ്ലീഷ്‌ ഭാഷയും സാഹിത്യവുമായുള്ള പരിചയം സംസ്കാരസമ്പന്നതയുടെ ലക്ഷണമായി മാറുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌. ഇതര കോളനി രാജ്യങ്ങളിലെന്നപോലെ ഭാരതത്തിലും പുതിയ അനുഭവലോകങ്ങളിലേയ്ക്കുള്ള വാതായനമായി ഈ കാലഘട്ടം മുതല്‍ ഇംഗ്ലീഷ്‌ ഭാഷ മാറുന്നു.” (രവീന്ദ്രന്‍, പി. പി.. ഭാഷ, “സംസ്കാരം, അധിനിവേശം”. സംസ്ക്കാരപഠനം ചരിത്രം, സിദ്ധാന്തം, പ്രഭയാഗം. മലയാളപഠനസംഘം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011 329) “ഇംഗ്ലീഷ്‌ ദേശീയസ്വത്വത്തിന്റെ അടയാളങ്ങളായി കോളനികളില്‍ പ്രചരിച്ചത്‌ ഇംഗ്ലണ്ടിന്റെ ദേശീയപതാകയോ ഇംഗ്ലീഷ്‌ രാജ്ഞിയുടെ ചിത്രമോ ആയിരുന്നില്ല. മറിച്ച്‌, ഇംഗ്ലീഷ്‌ ഭാഷയും സാഹിത്യവുമായിരുന്നു.” (ibid 332) “സംസ്കാരം എന്നാല്‍ സംസ്കരിച്ചെടുക്കുന്നത്‌ എന്നാണര്‍ത്ഥം. പാകപ്പെടുത്തുന്നത്‌ എന്നുമാകാം. സ്വാഭാവികപ്രകൃതിയുടെ ഭാഗമായ വസ്തുക്കളെ നിശ്ചിതമായ ആവശ്യാര്‍ത്ഥം പാകപ്പെടുത്തിയെടുക്കുമ്പോള്‍ സംസ്കാരം രൂപപ്പെടുന്നു.” (ഗണേഷ്‌, കെ. എന്‍.. “ചരിത്രവും സാംസ്കാരികചരിത്രവും. സംസ്ക്കാരപഠനം ചര്ത്രം, സിദ്ധാന്തം, പ്രയോഗം. മലയാളപഠനസംഘം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011 490) മാര്‍ക്സിയന്‍ സാംസ്കാരികവിമര്‍ശപദ്ധതിയും അതിന്റെ തത്വചിന്താപരമായ വിപുലീകരണമായ സാംസ്കാരികപഠനങ്ങളുടെ കാഴ്ചപ്പാടും പീന്‍തുടരുമ്പോഴും ആധുനികാനന്തരചിന്തകളുടെ ആധുനികതാവിമര്‍ശത്തെ ഈ വിശദീകരണത്തിനായി പിന്‍പറ്റുന്നതില്‍ അപാകതയുണ്ടെന്നു കരുതുന്നില്ല. മാര്‍ക്സിയന്‍ ചിന്തയുടെയും ആധുനികാനന്തരചിന്തകളുടെയും സൈദ്ധാന്തികസമീപനങ്ങള്‍ വിരുദ്ധമായിരിക്കെത്തന്നെ, ആധുനികതാവിമര്‍ശത്തിന്റെ പൊതുധാര ഇരു ചിന്താപദ്ധതികള്‍ക്കുമുണ്ട്‌. മാതൃഭൂമി ആഴ്ചച്ചതിച്ച്‌, 14 മാര്‍ച്ച്‌ 1932 മാതൃഭൂമി അഴ്ചച്ചതിച്ച്‌ 18 ജനുവരി 1932 7(1) “ഗംഗാനദി ഹരിദ്വാരത്തിനടുത്തെത്തുമ്പോള്‍', ഫോട്ടോ, (2) “പാപം ചെയ്യാത്തവന്‍ കല്ലെറിഞ്ഞീടട്ടേ, കവിത, കുട്ടമത്ത്‌ കുന്നിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, (3) “സാരനാഥത്തിലെ ബുദ്ധവിഹാരം”, ഫോട്ടോ, (4) “നടന്നു; നടന്നില്ല', ചെറുകഥ, ബി. ഭാഗീരഥിയമ്മ, 161 (5) “സാരനാഥത്തിലെ വിഹാരത്തിലെ ബുദ്ധവിഗ്രഹം”, ഫോട്ടോ, (6) “ബിട്ടീഷ്‌ പ്രധാനമന്ത്രി കുട്ടിയെ കളിപ്പിക്കുന്നു', ഫോട്ടോ, (7) ‘തഞ്ചത്തെഴുത്തച്ഛന്‍”, ലേഖനം, ചേലന്നാട്ട്‌ അച്യുതമേനോന്‍ ബി. എ.., (8) “ഷാങ്ങ്ഹെയിലെ കടല്‍ത്തീരം”, ഫോട്ടോ, (9) ‘പടക്കപ്പലുകള്‍ വാങ്ങ്പൂ നദിയില്‍”, ഫോട്ടോ. (മാതൃഭൂമി അഴ്ചച്ചതിച്ച്‌, 14 മാര്‍ച്ച്‌ 1932) പാപം ചെയ്യാത്തവന്‍ കല്ലെറിഞ്ഞീടട്ടേ' ക്രിസ്തുവിന്റെ ജീവിതരംഗം ചിത്രീകരിക്കുന്ന കവിതയാണ്‌. “നടന്നു; നടന്നില്ല” ഒരു സ്ത്രീപക്ഷകഥയും. 'തുഞ്ചത്തെഴുത്തച്ഛന്‍”, എഴുത്തച്ഛന്റെ മഹാകവിത്വവും ആചാര്യത്വവും അടയാളപ്പെടുത്തുന്ന കുറിപ്പുമാണ്‌. ഈ ആറു ഫോട്ടോഗ്രാഫുകളില്‍, “ഗംഗാനദി ഹരിദ്വാരത്തിനടുത്തെത്തുമ്പോള്‍' എന്നത്‌ പ്രകൃതിദൃശ്യമാണ്‌. ‘സാരനാഥത്തിലെ ബുദ്ധവിഹാര്വും “വിഹാരത്തിലെ ബുദ്ധവിഗ്രഹ്‌വും ഭനമാടയാളദൃശ്യങ്ങളും. “ബ്രിടീഷ്‌ പ്രധാനമന്ത്രി കുട്ടിയെ കളിപ്പിക്കുന്നത്‌ ജീവിതരംഗചിത്രീകരണമാണ്‌. 'ഷാങ്ങ്‌ഹെയിലെ കടല്‍ത്തീര്‌ത്തിന്റെയും 'വാങ്ങ്പൂ നദിയിലെ പടക്കപ്പലുക്‌ളൂടെയും ഫോട്ടോകള്‍ രണ്ടു ഭൂപ്രകൃതിദ്ൃശ്യത്തിന്റെ സമകാലപരിണതിയുടെ ഛായാരേഖകള്‍. ഇവയത്രയും സര്‍ഗ്ഗാത്മകസ്ൃഷ്ടികളായി ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ്‌ സാഹിത്യയിനങ്ങളായി കണക്കാക്കുന്നത്‌. 10 (1) “ഇന്ത്യന്‍ റെയില്‍വെ ഭരണം”, ലേഖനം, പി. നാരായണന്‍ നായര്‍, (2) “സ്വതന്ത്രചിന്ത്‌, ലേഖനം, കുറ്റിപ്പുഴ പി. കൃഷ്ണപിള്ള, (3) “ശ്രീമതി പി. ഗൌരിയമ്മ്‌, ഫോട്ടോ, (4) “സമുദായാഭിവ്ൃദ്ധിയില്‍ മതത്തിനു സ്ഥാനമുണ്ടോ?', ലേഖനം, കണ്ണന്തോടത്തു വേലായുധമേനോന്‍, (5) 'വര്‍ത്തമാനച്ചരുക്കം', (6) “കേരളവാർത്തകൾ, (7) “പ്രതിവാരചിന്തകള്‍', (8) “വിമാനയാത്ര, ലേഖനം, രാജഹംസം, (9) “മനുഷ്യവര്‍ജ്യങ്ങളായ മകാരത്രയങ്ങള്‍”, ലേഖനം, അംശി, (10)*ശ്രീരാമകൃഷ്ണഗരുകലവിദ്യാമന്ദിരം”, ലേഖനം, എ. കരുണാകരമേനോന്‍, (11)*വിവിധവിഷയങ്ങള്‍”. 162 ഇവയില്‍ “ഗൌരിയമ്മയുടെ ഫോട്ടോ” ഒരു വ്യക്തിചിത്രവും വാര്‍ത്താചിത്രവുമാണ്‌; സര്‍ഗ്ഗാത്മകസ്ഷ്ടി എന്ന നിലയ്ക്കുള്ള ഫോട്ടോഗ്രാഫ്‌ അല്ല. അതുകൊണ്ട്‌, അതിനെ സാഹിത്യേതരയിനമായി സ്ഥാനനിര്‍ണ്ണയം ചെയ്യുന്നു. “ഇന്ത്യൻ റെയില്‍വെ ഭരണം, റെയില്‍വെയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനമാണ്‌. “സ്വതന്ത്രചിന്ത്‌, ചിന്തയുടെ പ്രാധാന്യം അന്വേഷിക്കുന്ന പഠനം. “സമുദായാഭിവൃദ്ധിയില്‍ മതത്തിനു സ്ഥാനമുണ്ടോ?” എന്ന ലേഖനം മതത്തെക്കുറിച്ചുള്ള വിലയിരുത്തലാണ്‌. 'വര്‍ത്തമാനച്ചരുക്കം', “കേരളവാര്‍ത്തകള്‍'” എന്നിവ വാര്‍ത്താപംക്തികളും 'പ്രതിവാരക്കുറിപ്പുകള്‍' പത്രാധിപക്കുറിപ്പുകള്‍ക്കു സമാനമായ പ്രതികരണങ്ങളും “വിവിധവിഷയങ്ങള്‍'” കരതുകവാര്‍ത്തകളുമാണ്‌. “വിമാനയാത്ര, വിമാനസഞ്ചാരക്കുറിപ്പുകളുടെ സ്വഭാവത്തിലുള്ള വിജ്ഞാനപംക്തിയും. 'മനുഷ്യവര്‍ജ്യങ്ങളായ മകാരത്രയങ്ങള്‍” ആരോഗ്യവിഷയപംക്തിയിലെ കുറിപ്പാണ്‌. ‘ശ്രീരാമകൃഷ്ണഗരുകലവിദ്യാമന്ദിരം* ആ സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന കുറിപ്പും. ഇവ ഉള്ളടക്കം മുന്‍നിര്‍ത്തി സാഹിത്യേതരവിഭാഗത്തില്‍ വരുന്നു. (മാതൃഭൂമി ആഴ്ചച്ചതിച്ച്‌; 14 മാര്‍ച്ച്‌ 1932) 11 മാതൃഭമി ആഴ്ചപ്പതിപ്പ്‌, 1941 സപ്തംബര്‍ 7, പുസ്തകം 19, ലക്കം 23 12(1) “ഭക്തകവികള്‍ നല്‍കിയ പ്രചോദനം”, ലേഖനം, പി. ശങ്കുണ്ണി നമ്പ്യാര്‍, (2) “മൂര്‍ക്കോത്തു കുമാരന്‍ - പരാക്രമശാലിയായിരുന്ന ഒരു എഴുത്തുകാരന്‍”, ലേഖനം, വിദ്വാന്‍ എ. ഡി. ഹരിശര്‍മ്മ, (3) ഫോട്ടോകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്‌ (4) “വാര്‍ദ്ധകൃത്തില്‍”', ചെറുകഥ, തകഴി ശിവശങ്കരപ്പിള്ള, (5) ‘പൂക്കാലം, കവിത, ശ്രീ, (6) “സമയം തെറ്റി”, കവിത, പി. കുഞ്ഞിരാമന്‍ നായര്‍, (7) “തികോണബന്ധം', ലേഖനം, പരമേശ്വരന്‍ കുത്തിയതോട്‌, (8) “രഘുവംശാക്രമണം”, ലേഖനം, കുട്ടികൃഷ്ണമാരാര്‍, (9) ‘ചരിത്രപ്രധാനമായ ഒരു രംഗം”, ലേഖനം, എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 1941 സപ്തംബര്‍ 7) '3ഈ നിരീക്ഷണങ്ങളില്‍ ഒന്ന്‌ എടുത്തുപറയേണ്ടതുണ്ട്‌ - ഒരറിയിപ്പ്‌: “കേരളീയ ജിവിതത്തെയും കേരളത്തിന്റെ പ്രകൃതിസനന്ദര്യത്തെയും ചിത്രീകരിക്കുന്ന ഫോട്ടോകള്‍ നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്നതാണ്‌” (പേജ്‌ 7), മാതൃഭൂമിയുടേതേതന്നെയായ ഈ അറിയിപ്പ്‌ സാഹിത്യയിനമായി എണ്ിയിരിക്കുന്നു. അറിയിപ്പിന്റെ ഉള്ളടക്കം - സര്‍ഗ്ഗാത്മകസ്ൃഷ്ടികളായ ഫോട്ടോകള്‍ക്കുവേണ്ടിയുള്ളതാണ്‌ അറിയിപ്പ്‌ എന്നത്‌ - പരിഗണിച്ചാണത്‌. 'ഭക്തകവികള്‍ നല്‍കിയ പ്രചോദനം” എന്ന ലേഖനം ഒരു ടാഗോര്‍ക്കവിതാപഠനമാണ്‌. ‘മൂര്‍ക്കോത്തു കുമാരന്‍, എന്ന ലേഖനം 163 ജീവചരിത്രക്കുറിപ്പും. ചെറുകഥയാണ്‌ “വാര്‍ദ്ധക്യത്തില്‍”. ‘a 4GHIElo’ “സമയം തെറ്റി'എന്നിവ കവിതകള്‍. “'ത്രികോണബന്ധം' കലാസംബന്ധിയായ ലേഖനവും ‘രഘുവംശാക്രമണം' രഘുവംശപഠനവും ആണ്‌. ചരിത്രപ്രധാനമായ രംഗം” എന്ന കുറിപ്പ്‌, ഓക്ല ഫോര്‍ഡ്‌ സര്‍വ്വകലാശാല ടാഗോറിന്‌ ഡോക്ടര്‍ ബിരുദം നല്‍കുന്നതിനു നടത്തിയ ചടങ്ങിനെക്കുറിച്ചുള്ളതാണ്‌. ഇവയെയും, ഉളളടക്കം മുന്‍നിര്‍ത്തി സാഹിത്യയിനങ്ങളായി എണ്ണുന്നു. 14(1) “ആദര്‍ശവും പ്രായോഗികതയും”, ലേഖനം, വി. കെ. ഗോപാലമേനോന്‍, വിലങ്ങന്‍, (2) “ടാഗോര്‍ ഉദ്ധരണി”, (3) “യുക്തിയും വിശ്വാസവും ആത്മാവിനെപ്പറ്റി ശാസ്ത്രജ്ഞന്മാര്‍”, ലേഖനം, വക്കം എം. അബ്ദുല്‍ ഖാദര്‍, (4) “ടാഗോര്‍ സൂക്തികള്‍', (5) “ഭാരതം, (6) “കേരളം”, (7) “മദിരാശി ഗവര്‍മ്മേണ്ട്‌ മുഹമ്മദന്‍ കോളേജ്‌ മലയാളസമാജത്തിന്റെ ഉദ്ഘാടനപ്രസംഗവേളയില്‍ എടുത്ത ചിത്രം”, ഫോട്ടോ, (8 - 13 ) ആറു യുദ്ധ ചിത്രങ്ങള്‍, ഫോട്ടോ, (14) “വിഷയവിവരം, (15) “ലോകം, (16) “യുദ്ധത്തിന്റെ ഗതി”, (17) “ഉപഗ്രഹങ്ങള്‍”, ലേഖനം, പി. സി. കടലുണ്ടി, (18) “വിദ്യാഭ്യാസം - ഒരു ചിത്രപ്രശും', ലേഖനം, മഹാദേവദേശായി, (19) “തെക്കേ അമേരിക്ക”, ലേഖനം, എ. ബി. സി., (20) “ഗംഗാമാതാവ്‌', ലേഖനം, കാക്കാകാലേല്ക്കര്‍. . (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 1941 സപ്തംബര്‍ 7) 'ടഫോട്ടോകളുടെ വിഷയനിര്‍ണ്ണയമാണ്‌ ആദ്യം വിശദീകരിക്കേണ്ടത്‌. മാതൃകാലക്കത്തില്‍ ഒമ്പതു ഫോട്ടോകളാണുള്ളത്‌. എല്ലാം വാര്‍ത്താചിത്രങ്ങള്‍. ഉള്ളടക്കത്തില്‍ അവ പ്രത്യക്ഷപ്പെടുന്നത്‌, സര്‍ഗാത്മകസ്ഷ്ടികളെന്ന നിലയ്ക്കല്ല; വാര്‍ത്തകളുടെ ദൃശ്യപ്രതിനിധാനങ്ങള്‍ എന്ന നിലയ്ക്കാണ്‌. അതുകൊണ്ട്‌, അവയെ സാഹിത്യയിനങ്ങളില്‍ - സര്‍ഗ്ഗാത്മകരചനകളുടെ ഗണത്തില്‍ - പെടുത്തുന്നില്ല. സാഹിത്യേതര ഉള്ളടക്കങ്ങളായെണ്ണന്നു. ഇവയ്ക്കു പുറമേ, മാതൃകാലക്കത്തിലെ ടാഗോര്‍ ഉദ്ധരണികളെയും സാഹിത്യേതരവിഭവമായി പരിഗണിക്കുന്നു. മുന്ന്‌ ടാഗോര്‍ ഉദ്ധരണികളാണുള്ളത്‌. ഒന്ന്‌, സാധു ഹിന്ദു എന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമര്‍ശത്തെപ്പറ്റിയുള്ളതും രണ്ടാമത്തേത്‌, 164 രാഷ്ട്ീയക്കൊലപാതകങ്ങളെപ്പറ്റിയുള്ളതും മുന്നാമത്തേത്‌, നിയമഭഞ്ജകര്‍ക്കെതിരായ ക്രൂരതയെക്കുറിച്ചുള്ളതും. മൂന്നും രാഷ്ഴീയസ്വഭാവമുള്ളതാണെന്നര്‍ത്ഥം. അതുകൊണ്ടാണ്‌ അവയെ സാഹിത്യേതരയിനങ്ങളില്‍പ്പെടുത്തിയതും. “ആദര്‍ശവും പ്രായോഗികതയും” എന്ന ലേഖനം ആദര്‍ശചര്‍ച്ചയാണ്‌. “യുക്തിയും വിശ്വാസവും” എന്ന ലേഖനം ആത്മാവിനെപ്പറ്റി വിവിധ ശാസ്ത്രജ്ഞര്‍ പറയുന്ന കാര്യങ്ങള്‍ ക്രോഡീകരിക്കുന്നു. ഭാരതം, “കേരളം, “ലോകം” എന്നിവ വാര്‍ത്താ പംക്തികളും “യുദ്ധത്തിന്റെ ഗതി” ലോകയുദ്ധവാര്‍ത്താപംക്തിയുമാണ്‌. “ഉപഗ്രഹങ്ങള്‍” എന്ന കുറിപ്പ്‌ ഉപഗ്രഹങ്ങളെക്കുറിച്ചു പറയുന്നു. വിദ്യാഭ്യാസം - ഒരു ചിത്രപ്രശ്നം” എന്ന ലേഖനം ഗാന്ധിയന്‍ വിദ്യാഭ്യാസദര്‍ശനത്തെക്കുറിച്ചും “തെക്കേ അമേരിക്ക എന്ന ലേഖനം ആ ഭൂഭാഗത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. “ഗംഗാമാതാവ്‌' ഗംഗാനദിയെപ്പറ്റിയുള്ള കുറിപ്പാണ്‌. ഇവയത്രയും, പ്രതിപാദ്യം മുന്‍നിര്‍ത്തി സാഹിത്യേതരയിനങ്ങളായി കണക്കാക്കുന്നു. മാതൃഭൂമി 1 ജനുവരി 1950 17(1) “തിരുവാതിര സ്ത്രീകളുടെ ഒരുത്സവം”, ലേഖനം, കോഴിക്കോടന്‍, (2) ‘“കാലിച്ചന്തകള്‍”, ഫോട്ടോ ഫീച്ചര്‍, (3) “പ്രിന്‍സിപ്പാള്‍ പി. ശങ്കുണ്ണി”, ലേഖനം, മംഗലാട്ട്‌ രാഘവന്‍, (4) “ടാഗോറിന്റെ ചിത്രകല”, ലേഖനം, കെ. പത്മനാഭന്‍ തമ്പി, (5) “യുവജനസമക്ഷം', ചെറുകഥ, ഹനീഫ്‌, (6) “പുസ്തകാഭിപ്രായം”, ജി. കെ. എന്‍., (7) “ഹൃദയഗീതം', കവിത, നാലാങ്കല്‍, (8) “തമാശയുടെ സുവര്‍ണ്ണദശ നിശ്ശബ്ദചിത്രങ്ങളുടെ കാലത്തായിരുന്നു, ലേഖനം, അച്ചയൂത്‌, (9) “ശാന്താ ആപ്തെ”, ലേഖനം, എഴുതിയയാളിന്റെ പേരില്ല. (മാതൃഭൂമി 1 ജനുവരി 1950) '8തിരുവാതിര സ്ത്രീകളുടെ ഒരുത്സവം” എന്ന ലേഖനം, തിരുവാതിരച്ചടങ്ങുകള്‍ പരിശോധിക്കുന്ന സാംസ്കാരികക്കുറിപ്പാണ്‌. അതിനാല്‍, സാഹിത്യയിനങ്ങളില്‍പ്പെടുത്തുന്നു. ‘കാലിച്ചന്തകള്‍” എന്ന ഫോട്ടോ ഫീച്ചറിന്റെ ഉള്ളടക്കം കീഴൃൂരിലും കൊയിലാണ്ടിയിലും നടന്ന കാലിച്ചന്തകളില്‍നിന്നുള്ള മൂന്നു ഫോട്ടോകളാണ്‌. ഈ ഫോട്ടോകളെ സാംസ്കാരികവിഭവങ്ങളായി ആഴ്ചപ്പതിപ്പ്‌ പരിഗണിച്ചു എന്നതിനാല്‍ സാഹിത്യയിനമായി എണ്ണന്നു. 165 “പ്രിന്‍സിപ്പാള്‍ പി. ശങ്കുണ്ണി” എന്നത്‌ അന്തരിച്ച പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ ജീവചരിത്രക്കുറിപ്പാണ്‌. ‘ടാഗോറിന്റെ ചിത്രകല” എന്ന ലേഖനം ടാഗോറിന്റെ ചിത്രങ്ങളെക്കുറിച്ചുള്ള നിരൂപണമാണ്‌. ‘തമാശയുടെ സുവര്‍ണ്ണദശ്‌യും ‘ശാന്താ ആപ്‌തെയും സിനിമകള്‍ മുന്‍നിര്‍ത്തിയുള്ള ചലച്ചിത്ര-വ്യക്തിപഠനങ്ങളാണ്‌. അതിനാല്‍, അവയെയും സാഹിത്യയിനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തുന്നു. '(1) “ന്യൂഭയാര്‍ക്ക്‌ ഹെറാള്‍ഡ്‌ ടരിബ്യൂണിന്റെ ഫോറത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍', ഫോട്ടോ, (2) “അര്‍ഹതയുള്ളത്‌ അതിജീവിക്കും”, ലേഖനം, പുത്തേഴത്ത രാമന്‍ മേനോന്‍, (3) “സേവാഗ്രാമത്തില്‍', ലേഖനം, വി. എം. കൊറാത്ത്‌, (4) “ലോകവും ലോകരും, (൭) ‘ഗാന്ധിയന്‍ വിപ്ലവം - അതിന്റെ വ്യാപ്തിയും നേട്ടങ്ങളും”, ലേഖനം, ശങ്കരറാവുദേവ്‌, (6) “ഹിന്തു (ഗ്ര. പാ.) കോഡ്‌ ബില്‍', സംവാദം, (7) “നിക്കര്‍ - കാലുറ, ലേഖനം, കെ. കല്യാണി അമ്മ, (8) “ഫോട്ടോകള്‍”, വനിതാലോകം, (9) “അത്ഭുതപ്രപഞ്ചം', (10) “ടൂക്കെയ്ന്‍ - ബ്രസീലിലെ മരംകേറി(ഗ്ര. പാ.)പ്പക്ഷി', കുറിപ്പ്‌, എം. ആര്‍., (11) “കേരളവാര്‍ത്തകള്‍'. (മാതൃഭൂമി 1 ജനുവരി 1950) 20ന്യൂഭയാര്‍ക്ക്‌ ഹെറാള്‍ഡ്‌ ടരിബ്യൂണിന്റെ ഫോറത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ വാര്‍ത്താ ചിത്രമായാണ്‌ ആഴ്ചപ്പതിപ്പ്‌ വിന്യസിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌, സാഹിത്യേതരയിനമായി കണക്കാക്കുന്നു. “അര്‍ഹതയുള്ളത്‌ അതിജീവിക്കും' എന്ന ലേഖനം അതിജീവിക്കാനുള്ള അര്‍ഹതയെക്കുറിച്ചു നടത്തുന്ന ഒരു മതാത്മകചിന്തയാണ്‌. “സേവാഗ്രാമത്തില്‍' എന്ന കുറിപ്പ്‌ സേവാഗ്രാമത്തില്‍ നടന്ന ശാന്തിസമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ്‌. ‘ഗാന്ധിയന്‍ വിപ്ലവം” ഗാന്ധിചിന്തയും “ഹിന്തു കോഡ്‌ ബില്‍” ആ വിഷയത്തൊക്കുറിച്ചു നടന്ന റേഡിയോ ചര്‍ച്ചയുടെ ശബ്ദരേഖയുമാണ്‌. “ലോകവും ലോകരും”, “അത്ഭുതപ്രപഞ്ചം”, “ടൂക്കെയ്ന്‍', “കേരള വാര്‍ത്തകള്‍” എന്നിവ വാര്‍ത്താ-വിശേഷപംക്തികളാണ്‌. “നിക്കര്‍ - കാലുറ” എന്ന കുറിപ്പ്‌ തയ്യല്‍ പാഠവും വനിതാ ലോകത്തിലെ ഫോട്ടോകള്‍ നേട്ടമുണ്ടാക്കിയ സ്ത്രീകളുടെ ചിത്രങ്ങളുമാണ്‌, അവയെല്ലാം സാഹിത്യേതരമായി വകയിതത്തുന്നു. 2'മേനോന്‍, വി. ആര്‍. 364 - 65 22ibid 364 166 231932 സെപ്തംബറില്‍ തീണ്ടല്‍ ജാതിക്കാരുടെ വോട്ടവകാശനയത്തില്‍ ബ്രിട്ടന്‍ കൈക്കൊണ്ട ക്രിപ്സ്‌ ഫോര്‍മുലയില്‍ പ്രതിഷേധിച്ച്‌ സെപ്തംബര്‍ 20ന്‌ മഹാത്മാവ്‌ ജയിലില്‍ വച്ചുതന്നെ നിരാഹാരം തുടങ്ങി.” (൬സഹദേവന്‍, കെ.. ഗാന്ധിജ്‌ അറിഞ്ഞതും അറിയേണ്ടതും. നൂറനാട്‌: ഉണ്മ 2004 278) 24*ഗാന്ധിജിയുടെ ഉഗ്രമായ പ്രതിജ്ഞ. അധഃകൃതര്‍ക്കു വേണ്ടിയുള്ള ആത്മാര്‍പ്പണം.” (മാതൃഭൂമി. 19 സെപ്തംബര്‍ 1932 9) 25മാതൃഭൂമി. 19 സെപ്തംബര്‍ 1932 9 26മാതൃഭൂമി. 19 സെപ്തംബര്‍ 1932 9, 19, 21, 21 27“മാര്‍ച്ച്‌ പതിനൊന്നാം തിയതി... ഇന്ത്യാ സെക്രട്ടി സര്‍ സാമുവല്‍ ഹോറിന്‌ ഗാന്ധിജി ഒരു കത്തെഴുതി. ഹരിജനങ്ങള്‍ക്കും അവശസമുദായങ്ങള്‍ക്കും പ്രത്യേനിയോജകമണ്ഡലമെന്നു സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ താന്‍ ആമരണം ഉപവസിക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.” (ഉപാദ്ധ്യായ, ഹരിഭാവു. JUG കഥ. തിരുവനന്തപുരം: കേരള ഗാന്ധി സ്മാരകനിധി 1996 174) 2° @HQ ദിവസത്തിനകം ബ്രിട്ടൻ അവരുടെ തീരുമാനം ഉപേക്ഷിക്കുകയും സെപ്തംബര്‍ 26-ന്‌ ഗാന്ധിജിയെ മോചിപ്പിക്കുകയും ചെയ്തു. നിരാഹാരസത്യാഗ്രഹം പിന്‍വലിച്ചതിന്റെ അടയാളമായി വിശ്വമഹാകവി രവീന്ദ്രനരാഥടാഗോര്‍ ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം നല്‍കിക്കൊണ്ട്‌ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു. “യാചകവേഷം ധരിച്ച മഹത്വമുള്ള ഒരാത്മാവ്‌ ഉള്‍ക്കൊള്ളുന്ന ശരീരത്തിന്റെ ഉടമയാണ്‌ അങ്ങ്‌. അങ്ങയുടെ സേവനം ഇനിയും രാജ്യത്തിന്‌ ആവശ്യമുണ്ട്‌.” ഈ മുഹര്‍ത്തത്തില്‍ത്തന്നെയാണ്‌ അദ്ദേഹം മഹാത്മാവായി വാഴ്ത്തപ്പെട്ടത്‌.” (സഹദേവന്‍ 278) 2“പദ്ധതി അംഗീകരിച്ചു. അതനുസരിച്ച്‌ അവശവിഭാഗങ്ങള്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിച്ചു. സാധാരണഹിന്ദുക്കള്‍ക്കുള്ള മണ്ഡലങ്ങള്‍കൊണ്ടു തൃപ്ലിപ്പെട്ടു. സവര്‍ണ്ണഹിന്ദുക്കള്‍ അവര്‍ക്കുവേണ്ട സംരക്ഷണം പ്രദാനംചെയ്തു.” (ഉപാദ്ധ്യായ 175) 3കേശവന്‍ നായര്‍, കുറ്റിപ്പുറത്തു (ഗ്ര. പാ.) ‘'വര്‍ഷാരംഭം”. മാതൃഭൂമി. 19 സെപ്തംബര്‍ 1932 3 167 കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌. ‘ഗാന്ധി അമ്മാമന്‍, ഇംഗ്ലണ്ടിലെ കുട്ടികള്‍ ഗാന്ധിജിക്കു നല്കിയ പുതിയ പേര്‍”. 19 സെപ്തംബര്‍ 1932 4 32അച്ചുതന്‍ നായര്‍ (ചിങ്ങം 1106), കെ എന്‍ എഴുത്തച്ഛന്‍ (കന്നി 1106), ടി എം സി (തുലാം 1106), വി ആര്‍ കൃഷ്ണപിള്ള (വൃശ്ചികം 1106), കെ എന്‍ എഴുത്തച്ഛന്‍ (ധനു 1106) എന്നിവരുടെ കവിതകള്‍ ഉദാഹരണം. ഉദാഹരണം, വള്ളത്തോള്‍. ഗുരുനാഥന്റെ Daw’. 1106 മിഥുനം 34കുട്ടമത്ത്‌ (14 മാര്‍ച്ച്‌ 1932), കെ. എസ്‌. എഴുത്തച്ഛന്‍ (28 മാര്‍ച്ച്‌), മിസിസ്‌ വി. എം. (31 മാര്‍ച്ച്‌), കടത്തനാട്ട്‌ കെ. മാധവിയമ്മ (4 ഏപ്രില്‍), കെ. കെ. രാജാ (11 ഏപ്രില്‍), കുട്ടമത്ത്‌ (18 ഏപ്രില്‍), ടോഗോറിന്റെ കവിതയുടെ ഗദ്യത്തിലുള്ള സ്വതന്ത്രവിവര്‍ത്തനം (25 ഏപ്രില്‍) എന്നിങ്ങനെയായിരുന്നു അക്കാലത്തെ മാതൃഭൂമിയുടെ ഒന്നാമിനങ്ങള്‍. 35(1) The Indian Educator (eാംഗാമപ്രോഹയിങ്ന). ചിങ്ങം 1106 39) (2) സിദ്ധഷധങ്ങള്‍, ആയുര്‍വ്വേദം, മാത്തുള്ള മാപ്പിള, കോട്ടയം, (ഭഓാഷാപഫോഷിണ്‌. ചിങ്ങം 1106 40) 36(1) മംഗളോദയം പ്രസ്സ്‌, തൃശ്ശിവപേരൂര്‍ (മംഗഭ്ളാദയം. മിഥുനം 1105 839), (2) മംഗളോദയം പ്രസ്സ്‌, തൃശ്ശിവപേരൂര്‍ (മംഗളോദയം. മിഥുനം 1105 869), (3) M. N. S. Ayurvedic Pharmacy, Trichur, (മംഗമളാഭയം. മിഥുനം 1105 870), (4) കേരളസന്താനം ഡപ്പോ, ഗുരുവായൂര്‍, (മംഗഭ്ധോദയം. മിഥുനം 1105 870). 37(1) ശേട്ട്‌ നാഗജി പുരുഷോത്തം ആന്റ്‌ കമ്പനി, കോഴിക്കോട്‌, പേജ്‌ 2, (2) സണ്‍ഡേ അഡ്വക്കേറ്റ്‌, ബോംബെ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2), (3) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, കോഴിക്കോട്‌ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2), (4) ബോംബെ ക്രോണിക്കിള്‍, ബോബെ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 15), (5) ഇമ്മട്ടി പി. ജോസെഫ്‌സ്‌ (ഗ്ര. പാ.) ആയുര്‍വ്വേദ ഈഷധശാല, തൃശ്ശിവപേരൂര്‍ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 20), (6) ആർട്ടിസ്റ്റ്‌ കെ. രാമവാര്യര്‍, തൃശ്ശിവപേരൂര്‍ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 24), (7) എസ്‌. എച്ച്‌. ബാദ്ഷാ സാഹിബ്‌ ആന്റ്‌ കമ്പനി, കോഴിക്കോട്‌ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26), (8) ഭാരത്‌ യൂണിയന്‍ ട്രേഡിംഗ്‌ കമ്പനി, കല്‍ക്കത്ത (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26), (9) ദി ടിറ്റാഘര്‍ പേപ്പര്‍ മില്‍സ്‌ കമ്പനി, കല്‍ക്കത്ത (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27), 168 (10) ദി ഏഷ്യന്‍ അഷ്വറന്‍സ്‌ കമ്പനി, ബോംബെ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27), (11) കൃഷ്ണന്‍ നായര്‍ ബ്രദേഴ്സ്‌, കോഴിക്കോട്‌ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27), (12) ദി മാതൃഭൂമി ഇലസ്‌ട്രേറ്റഡ്‌ വീക്കി എഡിഷന്‍, കോഴിക്കോട്‌ (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) 38The Indian Educator (കാഹഗാഭപ്ോഹലിങ്‌, ചിങ്ങം 1106 39) 39° \t has got subscribers in all parts of the world.” (കാഹഗാഭപോാഷിണണ്‌), ചിങ്ങം 1106 39) 40“For further particulars please apply to: Mr. K. P. Padmanabhan Thampi, Representative, “THE INDIAN EDUCATOR”, “NEW LODGE”, CHETTIKULANGARA, TRIVANDRUM POST, Travacore State, S. India.” (ഭാഹഗാഭപോാഷിണ്‌, ചിങ്ങം 1106 39) 4'“സിദ്ധധഷധങ്ങള്‍, ആയുര്‍വ്വേദം, മാത്തുള്ള മാപ്പിള, മനോരമമന്ദിരം, കോട്ടയം, തിരുവിതാംകൂര്‍.” (ഭാഷാപോഷിണ്‌, ചിങ്ങം 1106 40) 32(1) ബങ്കിമ(ഗ്ര. പാപ)ചന്ദ്ര ചാറ്റര്‍ജിയുടെ ചഞ്ചലക്മാരി നോവലിന്റെ പരസ്യം. (മംഗഭ്ളാദയം മിഥുനം 1105 839), (2) രവീന്ദ്രനാഥ ടാഗോറിന്റെ മൃദ്ധരാഗം നോവലിന്റെ പരസ്യം. (മംഗ്ളാദയം മിഥുനം 1105 869) 43 M. N. S. AYURVEDIC PHARMACY, TRICHUR. (മംഗഭളാദയം മിഥുനം 1105 870) 44കേരളസന്താനം ഡപ്പോ, ഗുരുവായൂര്‍, S. Malabar. (മംഗകളാദയം മിഥുനം 1105 870) 45(1) മാതൃഭമി ആഴ്ചപ്പതിപ്പ്‌, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2), (2) ദി മാതൃഭൂമി ഇലസ്‌ട്രേറ്റഡ്‌ വീക്ക്‌ ലി എഡിഷന്‍. കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) 46(1) ശേട്ട്‌ നാഗജി പുരുഷോത്തം ആന്റ്‌ കമ്പനി, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2). (2) ഇമ്മട്ടി പി. ജോസെഫ്്‌സ്‌ ആയുര്‍വ്വേദ ഈഷധശാല, തൃശ്ശിവപേരൂര്‍. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 20). (3) ആർട്ടിസ്റ്റ്‌ കെ. രാമവാര്യര്‍, തൃശ്ശിവപേരൂര്‍. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 24). (4) എസ്‌. എച്ച്‌. ബാദ്ഷാ സാഹിബ്‌ ആന്റ്‌ കമ്പനി, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26). (5) കൃഷ്ണന്‍ നായര്‍ ബ്രദേഴ്സ്‌, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27). 169 41) സണ്‍ഡേ അഡ്വക്കേറ്റ്‌, ബോംബെ. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2). (2) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2). (3) ബോംബെ ക്രോണിക്കിള്‍, ബോബെ. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 15). (4) എസ്‌. എച്ച്‌. ബാദ്ഷാ സാഹിബ്‌ ആന്റ്‌ കമ്പനി, കോഴിക്കോട്‌. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26). (5) ഭാരത്‌ യൂണിയന്‍ ട്രേഡിംഗ്‌ കമ്പനി, കല്‍ക്കത്ത. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26). (6) ദി ടിറ്റാഘര്‍ പേപ്പര്‍ മില്‍സ്‌ കമ്പനി, കല്‍ക്കത്ത. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27). (7) ദി ഏഷ്യന്‍ അഷ്വറന്‍സ്‌ കമ്പനി, ബോംബെ. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) 4°“ Use the Bombay Chronicle to carry your sales message to the 99% Nationalist Indians.”, ബോംബെ ക്രോണിക്കിളിന്റെ പരസ്യം. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 15) 49(1) “For Up-to-date Swadeshi Piece-oods.”, ബാദ്ഷാ സ്റ്റോഴ്സിന്റെ പരസ്യം. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26). (2)“Ask for a genuine Indian made paper”, ദീ ടിറ്റാഘര്‍ പേപ്പര്‍ മില്‍സ്‌ കമ്പനിയുടെ പരസ്യം. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27). (3)“സ്വദേശിവ്യവസായത്തെ പോഷിപ്പിക്കുവിന്‍”, കൃഷ്ണന്‍ നായര്‍ ബ്രദേഴ്‌സിന്റെ (ഫോട്ടോ സ്റ്റഡിയോ) പരസ്യം. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) “3 ക. ക്കു 12 ഫയല്‍ വാങ്ങുന്നവര്‍ക്കു ഈ മൂന്നു യഥാര്‍ത്ഥ വാച്ചുകള്‍ സമ്മാനമായി കൊടുക്കുന്നതാണ്‌.”. ഭാരത്‌ യൂണിയന്‍ ട്രേഡിംഗ്‌ കമ്പനിയുടെ പരസ്യം, (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26) 5'“മഹാരാജാക്കന്മാര്‍, പ്രസിദ്ധ വൈദ്യന്മാര്‍ ഇവരില്‍നിന്നും അനേകം സര്‍ട്ടിഫിക്കറ്റുകളും സുവര്‍ണ്ണരജതകീര്‍ത്തിമുദ്രകളും സിദ്ധിച്ചിട്ടുള്ള ഈ ഈഷധശാലയില്‍...”.ഇമ്മട്ടി പി. ജോസെഫ്‌സ്‌ ആയുര്‍വ്വേദ ഈഷധശാലയുടെ പരസ്യം. (മാതൃഭൂമ്‌. 14 മാര്‍ച്ച്‌ 1932 20) 52ജീവരക്ഷാധനച്ചാര്‍ത്തകള്‍ വില്ക്കുന്ന ദി ഏഷ്യന്‍ അഷ്വറന്‍സ്‌ കമ്പനിയുടെ പരസ്യം, (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) 53“He (Gandhiji) published no advertisement; at the same time he did not want his newspapers to run at a loss.” (Gupta, Prof. V. S. ‘Mahatma Gandhi and Mass Media’, Employment News, 29 September - 5 October 2001. Vol. XXVI) 1/0 54ഗാന്ധി, എം. കെ.. ഹഎമന് സത്യാമ്വേഷണപരിക്ഷകള്‍. കോട്ടയം: ഡി. സി. 2009 409 55“The number of advertisements in Indian Opinion, however, went down gradually. Questions about the nature of advertisements to be accepted arose. Rejecting unsuitable advertisements from supporters of satyagraha also became a problem.” (Desai, Narayan. My Life is My Message - /. Hyderabad: Orient Blackswan 2009 378) 56ശേട്ട്‌ നാഗജി പുരുഷോത്തം ആന്റ്‌ കമ്പനി, നൂര്യമാര്‍ക്ക്‌ കുടക്കച്ചവടം. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 2) 57(1) Sunday Advocate, Page 2, (2) Bombay Chronicle. (a9@@a?. 14 മാര്‍ച്ച്‌ 1932 15) 58ഇമ്മട്ടി. പി. ജോസെഫസ്‌ ആയുര്‍വ്വേദ ഈഷധശാല. (മാതൃഭൂമ്‌. 14 മാര്‍ച്ച്‌ 1932 20) 59Artist K. Rama Warriar. (a29@@a?. 14 മാര്‍ച്ച്‌ 1932 24) 60Badsha Stores. (a9@@a?. 14 മാര്‍ച്ച്‌ 1932 26) 61Bharat Union Trading Co. (മാതൃശമി. 14 മാര്‍ച്ച്‌ 1932 26) 62The Titaghur Paper Mills Co. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 27) 63The Asian Assurance Company. (a9@@a?. 14 മാര്‍ച്ച്‌ 1932 27) 64 qT MIMS ENYEBOM. (AIO @al. 14 096.2] 1932 27) “ഈ മുന്നു യഥാര്‍ത്ഥ വാച്ചുകള്‍ സജന്യമായി കൊടുക്കുന്നതാണ്‌... ഓട്ടോ സുഗന്ധരാജ്‌... 3 ക. യ്ക്ക്‌ 12 ഫയൽ വാങ്ങുന്നവര്‍ക്ക്‌ ഈ മൂന്നു യഥാര്‍ത്ഥ വാച്ചുകള്‍ സയജന്യമായി കൊടുക്കുന്നതാണ്‌.”. (മാതൃഭൂമി. 14 മാര്‍ച്ച്‌ 1932 26) 171 66Sir Francis Stanley Jackson (1870 - 1947), ഇംഗ്ലീഷ്‌ ക്രിക്കറ്റര്‍, കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവ്‌. https:/en.wikipedia.org/wiki/Stanley_Jackson 671932 ഫെബ്രുവരി 6. രാവിലെ 10.30. കല്‍ക്കട്ടാ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങ്‌ കോണ്‍വൊക്കേഷന്‍ ഹാളില്‍ ഇന്നു രാവിലെ 10.30-നു നടക്കുന്നു... 10.15-നു തന്നെ ബിരുദദാനം നടത്തുത്തന്ന ബംഗാള്‍ ഗവര്‍ണര്‍ സര്‍ സ്റ്റാന്‍ലി ജാക്സണ്‍ അധ്യക്ഷവേദിയിലെത്തിക്കഴിഞ്ഞു. കല്‍ക്കട്ടാ യൂണിവേഴ്്‌സിറ്റിയുടെ വൈസ്‌ ചാന്‍സലറും ജാക്സണാണ്‌... അധ്യക്ഷവേദിയുടെ മുന്നിലെ ബിരദാനന്തരബിരുദധാരികളുടെ ഇടയിലിരുന്ന ഒരു യുവതി എഴുന്നേറ്റ്‌ തന്റെ ഗൌണിനുള്ളില്‍നിന്ന്‌ പിസ്റ്റള്‍ എടുത്ത്‌ ജാക്ലന്റെ നേരേ വെടി തുടങ്ങി.” (ഗോപാലകൃഷ്ണന്‍, ചേലങ്ങാട്ട്‌. അറിയപ്പെടാത്ത വിഷ്ലവക്കാരികള്‍. തിരുവനന്തപുരം: പ്രഭാത്‌. 2003 77) 68“FIVE SHOTS FIRED AT GOVERNOR. CALCUTTA OUTRAGE. SIR STANLEY JACKSON'S NARAOW ESCAPE. GIRL ASSAILANT ARRESTED. A girl graduate of Calcutta University fired five shots from close range at Sir Stanley Jackson, Governor of Bengal, while he was addressing the Convocation of the University on Saturday.”. ( The Glasgow Herald. 8 February 1932 11) 69*The Governor, who was not injured owed his escape to his own marvellous coolness and to the fact that the Vice-chancellor of the University promptly grappled with the assailant.” ( 7he Glasgow Herald. 8 February 1932 11) 70“GIRL, WOULD-BE ASSASIN, GETS NINE YEARS IN INDIA. Calcutta, Feb. 15 (AP) - Bina Das, Indian girl student who was accused of attempting to shoot Sir Stanley Jackson, British Governor, on Feb. 6, was sentenced today to nine years’ impressionment at hard labour by a special tribunal.” (7he Reading Eagle, 15 Feb.1932 5) 71S] fired on the governor, impelled by love for my country, which is repressed,” she said. “| sought only a way to death by offering myself at my country’s feet and thus end my suffering. | invite the attention of all to the situation created by the measures of the government. This can upset even a frail woman like myself, brought up in all the best traditions of Indian womanhood. | can assure all that | have no personal feeling against the governor. As a man he 172 is aS good as my father, but as governor of Bengal he represents a system which has kept enslaved 300,000,000 men and women of my country.” (7he Reading Eagle. 15 Feb.1932 5) 72*ജീവപര്യന്തം തടവിനു ശിക്ഷിച്ച ബീനയെ ഏകാന്തതടവുകാരുടെ ജയിലിലേയ്ക്കയച്ചു. പിന്നീട്‌, നിജാലി ജയിലിലേയ്ക്കുമാറ്റി. പകല്‍പോലും വെളിച്ചം കടക്കാത്ത ഇരുട്ടുള്ള ആറടി നീളവും നാലടി വീതിയുമുള്ള സെല്ലില്‍ ഈ ഗറുന്നതബഹിരുദധാരി ഒരാളോടു മിണ്ടാന്‍പോലുമില്ലാതെ മുന്നു വര്‍ഷം കിടന്നു. പിന്നീട്‌, മിഡ്നാപ്പൂര്‍ ജില്ലയിലെ ഏകാന്തമുറിയിലേയ്ക്കു മാറ്റിയപ്പോള്‍, ജയിലിലെ ക്രൂരതകളില്‍ പ്രതിഷേധിച്ച്‌ ബീന നിരാഹാരസമരമാരംഭിച്ചു. ഇതിനുള്ള ശിക്ഷയായി ബീനയെ ആന്‍ഡമാന്‍ ജയിലിലെ ഏകാന്തതടവുമുറിയിലേയ്ക്കു മാറ്റി... ടാഗോര്‍... വൈസ്റോയ്ക്കും ഇന്ത്യയുടെ സുഹൃത്തായിരുന്ന സി. എഫ്‌. ആന്‍ഡ്രൂസിനുമെഴുതി... ഒരാഴ്ചയ്ക്കകം ബീനയെ... മിഡ്നാപ്പൂര്‍ ജയിലിലെ സാധാരണക്കാരുടെ മുറിയിലടച്ചു.” (ഗോപാലകൃഷ്ണന്‍, ചേജലങ്ങുട്ടു. അറ്യപ്ചെടാത്ത വിച്ലവക്കരികള്‍. തിരുവനന്തപുരം: പ്രഭാത്‌. 2003 77 79-80) ?3പുസ്തകം 9, ലക്കം 5 74മാതൃഭമി 15 ഫെബ്രുവരി 1932 11 75മാതൃഭമി 15 ഫെബ്രുവരി 1932 11 76പുസ്തകം 293, ലക്കം 43 7“അനീതികളോടുള്ള പ്രതിഷേധം - ബംഗാള്‍ ഗവര്‍ണരെ വെടിവെച്ച വീണാ ദാസ്‌”, കെ. ഡി.., വനിതാലോകം പംക്തി. (മാതൃഭമി, 6 ജനുവരി 1946 7) 7“വൈവിധ്യമാകന്ന രാഷ്ടീയവും ആശയപരവുമായ ധാരകള്‍ക്ക്‌ ഒരു ലക്ഷ്യമുള്ള, അതിവിശാലമായ ഒരു പ്രസ്ഥാനത്തിനകത്ത്‌ എങ്ങനെ സഹവര്‍ത്തിക്കാമെന്നും പ്രവര്‍ത്തിക്കാമെന്നും ഉള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഒരുപക്ഷേ, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം. അതേസമയം, ആ ധാരകളോരോന്നും അതിനകമേ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അധീശത്വത്തിന്‌ മത്സരിക്കുകയും ചെയ്യുന്നുണ്ട്‌” (ചന്ദ്ര ബിപന്‍. ‘ആമുഖം. ഇന്‍ഡ്യയുമട സ്വാതത്ത്ര സമരം മൂന്നാം പതിപ്പ്‌. ഒരുകൂട്ടം എഴുത്തുകാര്‍, കോട്ടയം: ഡി. സി. 2011 14) 79“ഉത്തരവാദഭരണമെന്ന ലക്ഷ്യം ആവര്‍ത്ിച്ചു പ്രഖ്യാപിക്കുകയും ദിവാന്റെ ഭീകരമര്‍ദ്ദനത്തെ അപലപിക്കുകയും രാജ്യത്ത നടന്ന ക്രൂരതകളെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ തങ്ങളുടെ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോയി... സര്‍ സി. പി.ക്കെതിരേ (തിരുവിതാംകൂര്‍ ദിവാന്‍, സി. പി. രാമസ്വാമി അയ്യര്‍) കോണ്‍ഗ്രസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കുവാന്‍ ഗാന്ധിജി... നിര്‍ബ്ബന്ധിച്ചു... 1/3 ആരോപണങ്ങള്‍ പിന്‍വലിക്കുന്നു എന്ന ഒരു പ്രസ്താവന സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പുറപ്പെടുവിച്ചു... ഈ സംഭവം ചെറുപ്പക്കാരായ ഒരു വിഭാഗത്തെ അസംതൃപ്തരാക്കി. യൂത്ത്‌ ലീഗ്‌ അംഗങ്ങള്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍നിന്നു പിരിഞ്ഞു.” (വാരിയര്‍, പി. എ.. ഇന്ത്യൽ സ്ധാതത്ത്യസമരവും കേരളവും. കോട്ടയം: ഡി. സി. 2009 106) പി. എ. വാരിയര്‍ 106-108 8പുസ്തകം 24, ലക്കം 33 82പുസ്തകം 24, ലക്കം 34 83“Edited, Printed and Published by A.Thangal Kunju Musaliar at the Vignana Poshini Press, Q്ധ്ിംn.” (പ്രഭാതം വാരിക, 20 ഒക്ടോബര്‍ 1946, പുസ്തകം 2, ലക്കം 31) 84(1)'കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിയമവിരുദ്ധമെന്ന്‌ പ്രഖ്യാപിക്കപ്പെട്ട്‌', കുറിപ്പ്‌, (പ്രഭാതം വാരിക, 20 ഒക്ടോബര്‍ 1946 7) (2)'അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ട്‌. (പ്രഭാതം. 27 ഒക്ടോബര്‍ 1946 6) “വയലാര്‍, കളവംകോടം, ഒളതല എന്നീ സ്ഥലങ്ങളില്‍ ലഹളക്കാര്‍ ചില രഹസ്യസങ്കേതങ്ങള്‍ തറപ്പിച്ചിരിക്കുന്നതായി അറിയുന്നു. ലെനിന്‍ ഗ്രാഡ്‌, സ്റ്റാലിന്‍ ഗ്രാഡ്‌ എന്നിങ്ങനെയുള്ള സംജ്ഞകളിലാണ്‌ ഈ സങ്കേതങ്ങള്‍ അവരുടെയിടയില്‍ അറിയപ്പെടുന്നത്‌... സങ്കേതങ്ങളില്‍ പരേഡും ആയുധാഭ്യാസവും നടന്നുവരുന്നതായി പറയപ്പെടുന്നു... ഓരോ വീടും ഓരോ ആയുധപ്പുരകളാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നതെന്നു പറയപ്പെടുന്നു.” (പ്രഭാതം. 27 ഒക്ടോബര്‍ 1946 6) $5“ആലപ്പുഴ-ചേര്‍ത്തല റോഡിലുള്ള ഒരു പാലം ലഹളക്കാര്‍ ഇളക്കിയതായി അറിയുന്നു. തദവസരത്തില്‍ പോലീസുകാര്‍ വെടിവച്ചതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു.” (പ്രഭാതം. 27 ഒക്ടോബര്‍ 1946 6) $7'ആലപ്പുഴയിലെ സ്ഥിതിഗതികള്‍, (പ്രഭാതം. 3 നവംബര്‍ 1946 7) $8“ആലപ്പുഴയിലെയും അമ്പലപ്പുഴയിലെയും സ്ഥിതിഗതികള്‍ അഭിവൃദ്ധിപ്പെട്ടീരിക്കുന്നു...” (പ്രഭാതം. 3 നവംബര്‍ 1946 7) 1/4 89“Printed and Published by N. Chandrasekharan Nair at Sree Rama Vilas Press, Quilon.” മലയാളരാജ്യം, 14 ആഗസ്റ്റ്‌ 1946. പുസ്തകം 19, ലക്കം 10 9°“ ആലപ്പുഴ-ചേര്‍ത്തല വാര്‍ത്തകള്‍. പട്രോള്‍ പ്രവര്‍ത്തനങ്ങള്‍. 9 പേരെ തടവുകാരായി പിടിച്ചു. അപായമുളവാക്കുന്ന ആയുധങ്ങളും പിടിച്ചു. ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു.” DLIMIBOIE{o. 18 തലാം 11229 9'“Edited and Published by E. V. Ramamchandran Nair from Pauradhwani Press, Kottayam.” കരമ്‌ വാരിക, 4 നവംബര്‍ 1946. പുസ്തകം 2, ലക്കം 10 92ചേര്‍ത്തലയിലെ അനിഷ്ടസംഭവങ്ങള്‍, (൭൭കരള്‌ വാരിക, 4 നവംബര്‍ 1946 8), കൈരളി വാരിക, 1946 നവംബര്‍ 4, പുസ്തകം 2, ലക്കം 10 93*ലഹളബാധിത സ്ഥലങ്ങളില്‍ പട്ടാളനിയമം നടപ്പിലാക്കുകയും ആയുധധാരികളായ സൈന്യ സംഘങ്ങള്‍ ലഹള രംഗങ്ങളില്‍ എത്തുകയും ചെയ്തതോടുകൂടി, കലാപകാരികള്‍ കൂട്ടമായി ഉള്‍ പ്രദേശങ്ങളിലേയ്ക്കു വലിഞ്ഞു. ഒടുവില്‍, മോസ്‌കോ” എന്ന്‌ അവരാല്‍ വിളിക്കപ്പെട്ടുവന്ന വയലാറ്റില്‍ (ഗ്ര. പാ.) അവര്‍ അന്ത്യ സമരത്തിനു തയ്യാറായി. സൈന്യവും ഇവരും തമ്മില്‍ നല്ല ഒരു സംഘട്ടനംതന്നെ അവിടെ വച്ചുണ്ടായതായിട്ടാണറിയുന്നത്‌. പട്ടാളത്തിന്റെ വെടിയേറ്റ്‌ ലഹളക്കാരില്‍ കുറേപ്പേര്‍ മരിക്കുകയും വളരെപ്പേര്‍ക്കു മുറിവേല്‍ക്കുകയും ചെയ്തു.” (൭൭കരളി വാരിക, 4 നവംബര്‍ 1946) 94“Edited, Printed and Published by Pokkattu, K. Raghavan Pillai at Modern Press, Tvm.” ധര്‍മ്മഭദശം, 2 ഡിസംബര്‍ 1946 12 ടഗര്‍മ്മഭദശം, 2 ഡിസംബര്‍ 1946 4. 96“പട്ും താണുപിള്ളയും പാര്‍ട്ടിയും ഇന്നു വൈകിട്ട്‌ ചേര്‍ത്തലയില്‍ നിന്നു തിരിച്ചെത്തി. ചേര്‍ത്തലയും ആലപ്പുഴയും ഉണ്ടായ ആള്‍നഷ്ടത്തിന്റെ കണക്ക്‌ ഗവണെന്റ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്‌ ശരിയാണെന്നുള്ള അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു.” പുസ്തകം 20, ലക്കം 21 175 “കോണ്‍ഗ്രസ്‌ പുതിയ പ്രസ്ഥാനം തുടങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ ഇന്ത്യയിലെ പത്രങ്ങളുടെ മേല്‍ ഗവര്‍മേണ്ടു ചില പുതിയ നിബന്ധനകള്‍ ചുമത്തുന്നതായിരിക്കുമെന്നു പ്രസ്താവമുണ്ട്‌. കോണ്‍ഗ്രസിന്റെ പ്രസ്ഥാനത്തെ നേരിട്ടോ അല്ലാതെയോ സംബന്ധിക്കുന്ന എല്ലാ പ്രസ്താവനകളെയും ഗവര്‍മേണ്ടു നിരോധിക്കുമത്രെ. ബോമ്പായില്‍ കൂടുന്ന സര്‍വ്വേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി യോഗം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെ പ്രസ്ഥാനത്തിന്റെ കാര്യ പരിപാടിയെ സംബന്ധിച്ച ചില വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പത്രങ്ങങുടെ മേല്‍ എന്തെല്ലാം നിരോധനങ്ങളാണു ചുമത്തേണ്ടതെന്ന്‌ ഗവര്‍മേണ്ട്‌ ആലോചന തുടങ്ങീട്ടുണ്ടത്രെ.” (പേജ്‌ 8) 99*ബോമ്പായില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ വര്‍ക്കിങ്ങ്‌ കമ്മിറ്റി രാഷ്ട്രീയ സ്ഥിതി വീണ്ടും നിരൂപണം ചെയ്തുകൊണ്ടും, ബ്രിട്ടനോടും ഐക്ൃരാഷ്ടങ്ങളോടും കോണ്‍ഗ്രസ്സാവശ്യപ്പെടുന്ന കാര്യം സമ്മതിക്കാനാവശ്യപ്പെട്ടുകൊണ്ടും, ആ ആവശ്യം അനുവദിച്ചുകിട്ടാനുള്ള മാര്‍ഗ്ഗമെന്ന നിലയ്ക്ക്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ വേണ്ടിവന്നാല്‍ അക്രമരഹിതമായ ബഹുജനസമരം തുടങ്ങാന്‍ നിശ്ചയിച്ചുകൊണ്ടും ഒരു പ്രമേയം പാസ്സാക്കി. ആയിരത്തോളം വാക്കുകളടങ്ങിയ ഈ പ്രമേയം ജൂലായ്‌ 14-ലെ വാര്‍ധാപ്രമേയത്തിനു പകരം സര്‍വ്വേന്ത്യോ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതാണ്‌.” (പേജ്‌ 8) 'താട്ടടുത്ത ആഴ്ച, 1942 ആഗസ്ത്‌ 16-ന്റെ ലക്കത്തിലും ഈ സംഭവം പരാമര്‍ശിക്കപ്പെടുന്നു. '00ഭൂപജ്‌ എട്ടില്‍ “ഭാരതം” കോളത്തില്‍ വാരികയിലെ മുന്നാം കോളത്തില്‍ നാലാമത്തെ അതായത്‌ അവസാനത്തെ ഇനം: “അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെയോ അതിനെതിരായി ഗവര്‍മെണ്ടെടുക്കുന്ന നടപടികളെയോ സംബന്ധിച്ച്‌ അസോഷ്യേറ്റഡ്‌ പ്രസ്‌ ഓഫ്‌ ഇന്ത്യ യുണൈറ്റഡ്‌ പ്രസ്‌ ഓഫ്‌ ഇന്ത്യ ഓറിയന്റ്‌ പ്രസ്‌ ഓഫ്‌ ഇന്ത്യ എന്നീ വാര്‍ത്താവിതരണസ്ഥാപനങ്ങള്‍ വഴിക്കോ ഗവര്‍മെണ്ടു വഴിക്കോ അതാതു പത്രങ്ങള്‍ സ്ഥിരമായി ഏര്‍പ്പെടുത്തീട്ടുള്ളവരും തങ്ങള്‍ പ്രവൃത്തിക്കുന്ന ജില്ലകളിലെ ഡിസ്ടിക്ട്‌ മജിസ്ത്രേട്ടിന്റെ അടുക്കല്‍ തങ്ങളുടെ പേരുകള്‍ റജിസ്ത്ര്‌ ചെയ്തിട്ടുള്ളവരുമായ ലേഖകന്മാര്‍ വഴിക്കോ കിട്ടീട്ടുള്ളവയൊഴികെ യാതൊരു വര്‍ത്തമാനവും പ്രസിദ്ധപ്പെടുത്തിക്കൂടെന്നു കേന്ദ്ര ഗവര്‍മെണ്ട്‌ ഒരു കല്ലന പുറപ്പെടുവിച്ചിരിക്കുന്നു.” 101“ മാതൃഭൂമി ദിനപത്രം നിരോധിച്ചു. രാജ്യരക്ഷാനിയമപ്രകാരം 1942 ഫെബ്രുവരി 22-ദാറംനു മുതല്‍ക്കുള്ള മാതൃഭൂമി? ദിനപ്പതിപ്പിന്റെ പ്രസിദ്ധീകരണവും വിതരണവും നിരോധിച്ചു.” മാതൃഭൂമി. 29 മാര്‍ച്ച്‌ 1942 12 176 102"Bawd. alGdél സീതാരാമയ്യ രേഖപ്പെടുത്തി: “യോഗം ചേരുന്നതും ഘോഷയാത്ര നടത്തുന്നതും അധികൃതര്‍ക്ക്‌ ലാത്തികൊണ്ട്‌ അടിച്ചമര്‍ത്താനായില്ല. മറിച്ച്‌ തോക്കുകളും യന്ത്രത്തോക്കുകളും യുദ്ധവിമാനങ്ങളില്‍ വെടിയുണ്ട വര്‍ഷിച്ചുമാണ്‌ അതിനെ നേരിട്ടത്‌. കോപാകുലരായ ജനങ്ങള്‍ ഭ്രാന്തന്മാരായിമാറി. അവര്‍ തീവണ്ടികളും കാറുകളും റെയില്‍വേ സ്റ്റേഷനുകളും മറ്റും കല്ലെറിഞ്ഞു നശിപ്പിച്ചു. ഗവര്‍മെണ്ട്‌ ഗോഡൌണകള്‍ തീയിട്ടു. പാലങ്ങള്‍ തകര്‍ക്കുകയും റെയിലുകള്‍ ഇളക്കുകയും ചെയ്തു... ആയതിനാർ ക്വിറ്റിന്ത്യാ സമരം അക്രമരാഹിത്യസമരമായി പ്രഖ്യാപിക്കാന്‍ യോഗ്യമല്ല.” (സഹദേവന്‍ 280-281) “കേസിന്‌ ആസ്പദമായ സംഭവമുണ്ടായത്‌, 1943 മെയ്‌ ഒന്നാം തിയതിയാണ്‌. എന്നാല്‍, നാലാം തിയതിമാത്രമേ ഇതു സംബന്ധിച്ച്‌ ഒരു ചെറിയ വാര്‍ത്ത അധികൃതര്‍ പുറത്തു വിട്ടുള്ള. പിറ്റേന്നാളത്തെ രണ്ടു പേജു മാത്രമുള്ള മാതൃഭൂമിയില്‍, ഫറൂക്കിലെ അറസ്റ്റുകള്‍ എന്ന്‌ 14 പോയിന്റ്‌ ശീര്‍ഷകത്തില്‍ ആ കോഴിക്കോട്‌ റിപ്പോര്‍ട്ട്‌ ചേകത്തിരിക്കുന്നു.” (സുകുമാരന്‍ നായര്‍, പി. സി. തുടങ്ങിയവര്‍. മാതൃഭൂമിയുടെ ചരിത്രം. മുന്നാം വാല്യം. കോഴിക്കോട്‌: മാതൃഭൂമി 1998 120) 177 അദ്ധ്യായം 4 മധ്യകാലമാതൃഭമി നാലാം അദ്ധ്യായത്തില്‍, 1960-കള്‍മുതല്‍ ഇരുപതാം നൂറ്റാണ്ടു തീരുന്നതുവരെയുള്ള കാലഘട്ടത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സാംസ്കാരികമായ വായനയാണ്‌. കൊല്ലക്കണക്കില്‍പ്പറഞ്ഞാല്‍, 1960 മതൽ 1999 കൂടിയുള്ള 40 വര്‍ഷമാണ്‌ പഠനകാലം. മാതൃഭൂമിയുടെ മധ്യകാലമായി ഈ അന്വേഷണത്തില്‍ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിന്റെ പഠനത്തിന്‌ നാലു പടവുകളണ്ട്‌: 1. 1960-കള്‍, 70-കള്‍, 80-കള്‍, 90-കള്‍ എന്നീ പതിറ്റാണ്ടുകളിലെ മാതൃഭൂമിയുടെ സ്വഭാവനിര്‍ണ്ണയം 2. മാതൃഭ്രമിയുടെ ഈ പതിറ്റാണ്ടുകളിലെ പെരുമാറ്റവും പ്രാരംഭകാല - ആദ്യകാലസ്വ ഭാവവുമായുള്ള താരതമ്യം 3, അടിയന്തരാവസ്ഥ, മണ്ഡൽ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കല്‍ വിരുദ്ധസമരം, ബാബറി മസ്ജിദ്‌ തകര്‍ക്കല്‍ എന്നീ ചരിത്രഘട്ടങ്ങളിലെ മാതൃഭ്രമ്‌ ഉള്ളടക്കം മുന്‍നിര്‍ത്തിയുള്ള പഠനം. 4. മധ്യകാലമാതൃഭൂമിയുടെ സാംസ്കാരികവിമര്‍ശം. 4.1. മധ്യകാലമാതൃഭമി: വിശകലനത്തിന്‌ ഒരാമുഖം സാമൂഹിക ആഴ്ചപ്പതിപ്പായി ആനുകാലികദൌത്യം തുടങ്ങിയ മാതൃഭൂമി, അതിന്റെ ആദ്യകാലഘട്ടം പിന്നിടുമ്പോഴേയ്ക്കും സാഹിത്യ ആഴ്ചപ്പതിയി മാറി എന്നാണ്‌ കഴിഞ്ഞ അധ്യായത്തിലെ അന്വേഷണം മുഖ്യമായും ഉപദര്‍ശനം ചെയ്തത്‌. ആ കണ്ടെത്തലിനെക്കുറിച്ചുള്ള സൈദ്ധാന്തികധാരണകളോടെ വേണം മാതൃഭൂമിയുടെ മധ്യകാല വായനയിലേയ്ക്കു കടക്കാന്‍. ‘കാലത്തിന്റെ ഭാവുകത്വം മാറിയതുകൊണ്ടാണ്‌ മാതൃഭൂമിയുടെ ഈ വ്യതിയാനം സംഭവിച്ചത്‌ എന്ന്‌, പതിവു നിഗമനങ്ങളുടെ രീതിയില്‍ ഇതിനെ 179 വിലയിരുത്താം. ലാവണ്യശീലങ്ങളുടെ സ്വാഭാവികപ്രതികരണമായി ഇത്തരം പ്രവണതകളെ എഴുതിത്തള്ളാന്‍ എളുപ്പമാണ്‌. എന്നാല്‍, “എന്തിനെയും ചരിത്രവത്കരിക്കുക എന്ന ആഹ്വാനം മുഴക്കുന്ന മാര്‍ക്ലിസ്‌”ത്തെ തത്വശാസ്ത്രപരമായി അദ്ധ്യാഹരിച്ച സാംസ്കാരികപഠനങ്ങള്‍ക്ക്‌ ഈ പ്രത്യക്ഷത്തെയും ചരിത്രവത്കരിക്കാതെ വയ്യ! മാതൃഭൂമിയുടെ ഈ ചരിത്രത്തിനും ഒരു സൈദ്ധാന്തികതയുണ്ടെന്ന്‌ സാംസ്കാരീികപഠനങ്ങളുടെ കാഴ്ചാരീതി വിളിച്ചുപറയും. “സിദ്ധാന്തബദ്ധമായ രീതിയിലല്ലാതെ ഒരു നിലയ്ക്കും ചരിത്രത്തിനു നിലനില്‍ക്കാനാവി”ല്ലെന്നും “സിദ്ധാന്തമില്ലാതെ ചരിത്രമി”ല്ലെന്നും ഉള്ള ധാരണകളടെ പ്രയോഗവത്കരണമല്ലാതെ മറ്റൊന്നുമല്ല ഇവിടെ ചെയ്യേണ്ടത്‌.” അതിനാല്‍, സാമൂഹികമാതൃഭൂമ? സാഹിത്യമാതൃഭമിയായതിനെ ചരിത്രവത്കരിചുകൊണ്ടും അതില്‍നിന്ന്‌ ഉത്ഭുതമാകുന്ന ഉപദര്‍ശനങ്ങളെ ഉപജീവിച്ചുകൊണ്ടും മാത്രമേ മാതൃഭൂമിയുടെ അടുത്ത ചരീത്രഘട്ടത്തിലേയ്ക്കു കടന്നുചെല്ലാനാകൂ. “പാശ്ചാത്യമുഖ്യധാരാചിന്തയില്‍” ഉടനീളം “യാഥാര്‍ത്ഥ്യം”, “പദാര്‍ത്ഥവും ചൈതന്യവുമായി പിളര്‍ന്നുനില്ക്കുന്നു” എന്നു പറയാറുണ്ട്‌. ഈ ചിന്താമൌലികത പിന്‍തുടരുന്ന ആശയകാലഘട്ടങ്ങളും ആശയധാരകളും ആളുകളും സാഹിത്യത്തെയും സാഹിത്യേതര എഴുത്തിനേയും വേറിട്ടുകണ്ടു സമീപിക്കും. കൊളോണിയല്‍ ആധുനികതയുടെ സൃഷ്ടികളും സ്രഷ്ടാക്കളമായ ആദ്യകാല ആനുകാലികങ്ങളില്‍ ആ പിഴവു സംഭവിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. അതാണ്‌ മാതൃഭരമ്യുടെ രീതിമാതൃകാവ്യതിയാനത്തിനു പിന്നിലെ സൈദ്ധാന്തികതയെങ്കില്‍, അത്‌ ആദ്യകാല മാതൃഭമിയില്‍ അവസാനിക്കില്ല. ഈ പൂര്‍വ്വധാരണ നിലനിര്‍ത്തിക്കൊണ്ടാണ്‌ മധ്യകാല മാതൃഭൂമിയുടെ ആനുകാലിക ശേഖരത്തിലേയ്ക്ക്‌ ഇവിടെ കടക്കുന്നത്‌. 180 4.1.1. മധ്യകാല മാതൃഭൂമി: 1960-കള്‍ മാതൃഭൂമിയുടെ 1960-കളിലെ സാമ്പിള്‍ ലക്കമായി 1960 ജനുവരി മൂന്നിന്റെ ആഴ്ചപ്പതിപ്പ്‌ എടുക്കുന്നു.ര്‍ മൊത്തം 41 ഇനങ്ങളണ്ട്‌. സാഹിത്യയിനങ്ങളുടെ ag eine 20.5 സര്‍ഗ്ലാത്മകയിനങ്ങളെ സാഹിത്യയിനങ്ങളായി എണ്ുടന്ന പതിവു തുടരുകയാണ്‌. 21 സാഹീത്യേതരയിനങ്ങളുണ്ട്‌.7 സര്‍ഗ്ഗാത്മകവിഭവങ്ങളെന്ന മട്ടിലല്ലാതെ ആനുകാലികപ്രതലത്തില്‍ ഇടംപിടിച്ചവയെ സാഹിത്യേതരയിനങ്ങളായി എണ്ുടന്ന വായനയിലെ മുന്‍ നിലപാട്‌ ഈ ഘട്ടത്തിലും തുടരുന്നു.& ഈ നിലയ്ക്കു പരിശോധിക്കുമ്പോള്‍, 1960-കളിലെ മാതൃഭൂമിയുടെ സാഹിത്യ- സാഹിത്യേതരേ മുന്‍ഗണന ഇങ്ങനെയാണ്‌: 1. സാഹിീത്യയിനങ്ങള്‍ക്ക്‌ ലഭിച്ചയിടം 62%. 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 38%. 4.1.2. മധ്യകാല മാതൃഭൂമി. 1970-കള്‍ 1970-കളില്‍ നിന്ന്‌ 1975 ജനുവരി 5 എടുക്കുന്നു." ഈ ലക്കത്തില്‍ 20 ഇനങ്ങള്‍. 16-ഉം സാഹിത്യയിനങ്ങളാണ്‌.'” ഭാഷാസംബന്ധിയായവയും സംസ്കാരസംബന്ധിയായവയും സാഹിത്യവിഭവങ്ങളായി എണിയിരിക്കുന്നു. 1 നാലു സാഹിത്യേതരയിനങ്ങളുണ്ട്‌. '- ഈ തരംതിരിവനുസരിച്ച്‌ ഈ ലക്കത്തിലെ ഉള്ളടക്കച്േേരുവ ഇങ്ങനെയാണ്‌: 1. സാഹിത്യയിനങ്ങളുടെ അച്ചടിയിടം 66%. 2. സാഹീത്യേതരയിനങ്ങളുടേത്‌ 34%. 4.1.3. മധ്യകാല മാതൃഭൂമി. 1980-കള്‍ 1980-കളില്‍നിന്ന്‌ 1985 ഏപ്രില്‍ 28 എടുക്കുന്നു.'? സാഹിത്യയിനങ്ങള്‍ 19.14 സാഹിത്യതയുടെ മാനദണ്ഡം മാറാതെ തുടരുകയാണ്‌. '* സാഹിത്യേതരയിനങ്ങള്‍ 10. സാഹിത്യേതരേത നിര്‍ണ്ണയിക്കുന്നതില്‍ 181 സര്‍ഗ്ഗാത്മകതയുടെ അഭാവത്തിന്റെ മാനദണ്ഡം തുടരുന്നുണ്ട്‌. 7 ഈ ലക്കത്തിന്റെ വിശകലനം ഇങ്ങനെയാണ്‌: 1. സാഹിത്യയിനങ്ങള്‍ക്ക്‌ 79 % അച്ചടിയിടം 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 21%. 4.1.4. മധ്യകാല മാതൃഭൂമി: 1990-കള്‍ മാതൃഭൂമിയുടെ 1990-കളില്‍നിന്നുള്ള സാമ്പിള്‍ ലക്കമായി 1990 ജനുവരി ഏഴ്‌ എടുക്കുന്നു. 42 ഇനങ്ങളാണുള്ളത്‌. 39-ഉം സാഹിത്യയിനങ്ങളാണ്‌.'* സര്‍ഗ്ഗാത്മകത, സാഹിത്യയിനനീര്‍ണ്ടയത്തിലെ മാനദണ്ഡമായിത്തുടരുകയാണ്‌.” മൂന്നു സാഹിത്യേതരയിനങ്ങളുമുണ്ട്‌.?' കലാസംബന്ധിയല്ലാത്തവയെല്ലാം സാഹിീത്യേതരയിനം, എന്ന സമീപനരീതി ഇവിടെയും തുടരുന്നു.22 ഉള്ളടക്കവിശകലനം ഇങ്ങനെ: 1. സാഹിത്യവിഷയകമായ ഇനങ്ങള്‍ക്ക്‌ 96 % അച്ചടീയിടം 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 4 % 4.2. മധ്യകാലമാതൃഭൂമി. മനസ്സിലാക്കലിന്‌ ഒരാമുഖം മധ്യകാലത്ത്‌ മാതൃഭൂമിയുടെ ഉള്ളടക്കത്തിലെ സാഹിത്യ-സാഹിത്യേതര മുന്‍ഗണനയിലുണ്ടായ വ്യതിയാനം പട്ടിക 4.1 ല്‍. സാഹിത്യത്തിനുള്ള മുന്‍ഗണന മധ്യകാലമാതൃഭമിയില്‍ ക്രമമായി കൂടിവരുന്നതായാണു കാണുന്നത്‌. അതിനു സമാന്തരമായി സാഹിത്യേതരയിനങ്ങള്‍ക്കുള്ള മുന്‍ഗണന ക്രമത്തില്‍ കുറയുകയും ചെയ്യുന്നു സാഹിത്യ - സാഹിത്യേതരയിനങ്ങള്‍ക്കു നല്‍കുന്ന മുന്‍ഗണനയുടെ കാര്യത്തില്‍, പ്രാരംഭകാല - ആദ്യകാല - മധ്യകാല മാതൃഭൂമികള്‍ തമ്മിലുള്ള താരതമ്യം പട്ടിക 4.2.- ല്‍. 182 മാതൃഭൂമിയുടെ രണ്ടാം പതിറ്റാണ്ടായ, 1940-കള്‍ മുതലേതന്നെ, സാഹിത്യ ഉള്ളടക്കം കൂടുന്ന കാഴ്ചയാണ്‌ കാണുന്നത്‌. ആ വര്‍ദ്ധന, ക്രമത്തിലുമാണ്‌. അപ്പറത്ത്‌, സാഹിത്യേതര ഉള്ളടക്കം ക്രമമായി കുറയുകയും ചെയ്യുന്നു. താരതമ്യം :മധ്യകാല മാതൃഭമി (1980-കള്‍ മുതല്‍ 1900-കള്‍ വരെ) പട്ടിക 4.1. . സാഹിത്യ-സാഹിത്യേതരചേരുവയുടെ കാര്യത്തില്‍, ഒന്നാംനിര മുഖ്യധാരാ ആനുകാലികമായിരുന്ന ഭാഹധാഭപ്ോഹജ്ിഞ്യുടെ (77:23) സാംസ്കാരികവിലോമമായാണ്‌ 1932-ല്‍ മാതൃഭ്രമി (18:82) അരങ്ങത്തു വന്നതെന്നു നേരത്തേ നിരീക്ഷിച്ചു. എന്നാല്‍, 1980-കളിലെത്തിയപ്പോള്‍ സ്വന്തം പൈതൃകത്തിന്റെ (18:82) സാംസ്കാരികവിലോമമായി (79:21) മാതൃഭമി മാറി. 1990-കളിലേയ്ക്ക്‌ എത്തിയപ്പോഴാകട്ടെ, സ്വന്തം ചരിത്രത്തിലെ ഏറ്റവും കൂടിയ സാഹിത്യാത്മകതയുമായി (96:04) മാതൃഭൂമി? പുറത്തുവന്നു. 1950-കളില്‍ത്തന്നെ മാതൃഭൂമി പ്രായോഗികമായി സാഹിത്യവാരികയായി മാറിയിരുന്നുവെന്ന്‌ കഴിഞ്ഞ അദ്ധ്യായത്തില്‍ത്തന്നെ നിരീക്ഷിച്ചിരുന്നു. 1990-കളോടെ, മാതൃഭൂമിയുടെ സാഹിത്യത, അവരുടെതന്നെ സാംസ്കാരികവിലോമത്തിന്റെ പ്രാരംഭകാലതനിമയ്ക്കും അപ്പറത്തേയ്ക്കുപോയി എന്നാണ്‌ ഈ ഘട്ടത്തിലെ കണ്ടെത്തല്‍. 183 താരതമ്യം :പ്രാരംഭകാല - ആദ്യകാല - മധ്യകാല മാതൃഭമികള്‍ പട്ടിക 4.2. ഒരു സാമൂഹികോന്മുഖപ്രസിദ്ധീകരണം, അതിന്റെ പ്രാരംഭകാലത്ത്‌ വാശിയോടെയും വീറോടെയും സാമൂഹികത ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്കാരികക്കാഴ്ചയായാണ്‌ പ്രാരംഭകാലമംഗഭോദയത്തിന്റെ സാഹിത്ൃയ- സാഹിത്യേതരര മുന്‍ഗണനയെ (02:98) നേരത്തേ ഈ പഠനം വിലയിരുത്തിയത്‌. അതിനു നേരേ വിപരീതമായ തോതില്‍, ഏകപക്ഷീയവും കേവലവുമായ സാഹിത്യാത്മകതയിലേയ്ക്ക്‌ (96:04) 1990-കളിലെ മാതുഭൂമ/ പോയി എന്നുകൂടിയാണ്‌ ഈ ഘട്ടത്തിലെ കണ്ടെത്തല്‍. 1900-ങ്ങളിലെ മംഗഭ്ളാദയത്തിന്റെ സാംസ്കാരികവിലോമമായി 1990-കളിലെ മാതൃഭൂമി? മാറി (02:98 % 96:04) എന്ന്‌ മറ്റൊരു തരത്തിലും ഈ കണ്ടെത്തലിനെ 184 വിന്യസിക്കാം. ആദ്യകാലയോഗക്ഷേമസഭ സാമൂഹികപ്രശ്രങ്ങളെ അഭിമുഖീകരിച്ച തീക്ഷ്ണതയോടെ ഏതോ പ്രശ്ൂങ്ങളെ 1990-കളിലെ മാതൃഭൂമി നേരിട്ടു എന്നാണ്‌ ഇതു സൂലിപ്പിക്കുന്നത്‌. തീവ്രസാഹിത്യത ആനുകാലികത്താളകളില്‍ ഒരു തരം കാഴ്ചബംഗ്ലാവുസംസ്കാരത്തിന്റെ അധിനിവേശം കുറിക്കുന്നുണ്ട്‌.2 സര്‍വ്വവിഷയതയില്‍ തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങള്‍ സാഹിത്യതയിലേയ്ക്കു ചുവടു മാറുമ്പോള്‍ അവ കാഴ്ചബംഗ്ലാവുസംസ്കാരത്തിന്‌ അടിപ്പെടുകയാണ്‌. ആ രൂപാന്തരീകരണം തീവ്രസാഹിത്ൃതയിലേയ്ക്ക്‌ എത്തുമ്പോഴാകട്ടെ, ആനുകാലികം എന്ന സാംസ്കാരികകലാനിര്‍മ്മിതി ഒന്നാകെത്തന്നെ ഒരു കാഴ്ചബംഗ്ലാവായി മാറുന്നു. സാമൂഹികതയുടെ ഇടവേളകളോ ഇടര്‍ച്ചകളോ ഇല്ലാത്ത, സാഹിത്യതയുടെ ദൃശ്യത്തുടര്‍ച്ചയായി ആനുകാലികവായന മാറുന്നു. സാഹിത്യത്തില്‍ കടന്നുവരാവുന്ന സാമൂഹികത മാത്രമാണ്‌ ഇതിനെതിരായ മുന്‍കരുതല്‍. തീവ്രസാഹിത്യ ആനുകാലികങ്ങളിലെ സാഹിത്യത്തിലും സാമൂഹികത സന്നീഹിതമാകാതിരിക്കുന്നില്ല. എന്നാല്‍, തീവ്രസാഹിത്യ ആനുകാലികങ്ങളുടെ സ്വഭാവവിശകലനം എളപ്പമാക്കാനായി, അവയിലെ സാമൂഹികതയുടെ സാന്നിദ്ധ്യത്തെ തീര്‍ച്ചയില്ലാത്ത ഒരു സാധ്യതയായി ന്യനീകരിച്ചാല്‍, അവയുടെ ഉള്ളടക്കം സാമൂഹികതയുടെ നിരാസമായി മാറും. തീവ്രസാഹിത്യ ആനുകാലികങ്ങളെല്ലാം തീവ്രസാമൂഹികതാനിരാസം പിന്തുടര്‍ന്നു എന്ന വിവക്ഷ ഈ വ്യാഖ്യാനത്തിലില്ല. അതിനുള്ള അപകടസാധ്യത, അവയില്‍ നിലനില്ക്കുന്നു എന്ന വാസ്തവം അവഗണിക്കാനാവാത്തതാണ്‌ എന്നതുമാത്രമാണു സൂചന. സാമൂഹികത ഒഴിവാക്കാന്‍ വേണ്ടിയാണ്‌ സര്‍വ്വവിഷയതയില്‍ തുടങ്ങിയ ആനുകാലികങ്ങള്‍ സാഹിത്യതയിലേയ്ക്കു മാറിയത്‌ എന്ന 185 നിരീക്ഷണത്തിന്റെ പശ്വാത്തലത്തില്‍ക്കൂടിയാണ്‌ ഈ കണ്ടെത്തല്‍ ജനിക്കുന്നത്‌. തീവ്രമായ സാമൂഹികപങ്കാളിത്തത്തിന്റെ അടയാളങ്ങളമായി പിറന്ന ഒരു ആനുകാലികത്തിലാണ്‌ ഈ മാറ്റം. രാഷ്ട്രീയതീക്ഷ്ണമായ 1930-കളില്‍, രാഷ്ടീയദേശീയതയുടെ പ്രത്യയശാസ്ത്രത്തിന്റെ കര്‍തൃത്വരൂപീകരണമേറ്റെടുത്തു രംഗത്തുവന്ന ഒരാനുകാലികമാണ്‌ ഇതു പ്രകടിപ്പിച്ചത്‌. അതിനാല്‍ത്തന്നെ, ഇതിനെ തത്വശാസ്ത്രപരമായും രാഷ്ട്രീയമായും വിശകലനം ചെയ്തുകൊണ്ടേ, പ്രത്യയശാസ്ത്രപരമായി വിശദീകരിച്ചുകൊണ്ടേ, ഈ ആനകാലികത്തിന്റെ അടുത്തഘട്ടത്തിലെ ഉള്ളടക്കവിശകലനത്തിലേയ്ക്കു പോകാനാകൂ. കൈയൊഴിഞ്ഞ സാമൂഹികതയെ മാതഭ2/ പകരംവച്ചത്‌ സാഹിത്ൃയതകൊണ്ടാണ്‌. സാഹിത്യം (അതില്‍ ലാവണ്യസിദ്ധാന്തം അടിച്ചേല്പിച്ച എല്ലാ മായികതകളം അഴിച്ചുമാറ്റി നോക്കിയാൽ) ഒരു പ്രത്യയശാസ്ത്രഭാഷയാണ്‌. അതുകൊണ്ടുതന്നെ ഏതു മണ്ഡലത്തിലെയും സാഹിതൃപൂജ അതിന്റെ രാഷ്ടീയാര്‍ത്ഥങ്ങളോടെ തിരിച്ചറിയപ്പെടേണ്ടതും പ്രശ്ൂവത്കരിക്കപ്പെടേണ്ടതുമാണ്‌. സാഹിത്യപൂജ എന്നത്‌ സാഹിത്യരതി, ലിറ്ററേച്ചര്‍ ഫെറ്റിഷിസം തന്നെയാണ്‌. ഇത്‌ എല്ലാ ജീവിത മേഖലയിലുണ്ട്‌. ഭാഷയുടെ മേഖലയില്‍ വരുമ്പോള്‍ അതു സാഹിത്യഭാഷാരതിയായി മാറും. ഭാഷാപഠനം സാഹിത്യഭാഷാപഠനമായി മാറുന്നത്‌ അപ്പോഴാണ്‌. ഇംഗ്ലീഷ്‌ ഭാഷാപഠനം സാഹിത്യപഠനമായിപ്പോകുന്നു എന്നത്‌ അഭിസംബോധന ചെയ്യപ്പെട്ടപ്പോഴാണ്‌ സാംസ്കാരികപഠനങ്ങള്‍തന്നെ പിറന്നത്‌. മലയാളഭാഷാപഠനവും അങ്ങനെയൊരു പ്രതിസന്ധി നേരീടുന്നുണ്ടെന്ന ആശങ്ക കേരളത്തില്‍ ശക്തമാണ്‌. “മനുഷ്യപക്ഷത്തനിന്നു നോക്കുമ്പോള്‍ ശാസ്ത്രമുള്‍പ്പെടെയുള്ള സര്‍വ്വവും ഭാഷാപ്രയോഗങ്ങള്‍ തന്നെയാണ്‌” എന്നതുകൊണ്ടാണ്‌ ഇത്‌ ആശങ്കയുണര്‍ത്തുന്ന ഒരു സാംസ്കാരിക പ്രശ്നമായി 186 AIQEM@).*° ബഹുജനമാധ്യമങ്ങളും ആനുകാലികങ്ങളും ആത്യന്തികാര്‍ത്ഥത്തില്‍ ഭാഷയാണ്‌. അതുകൊണ്ട്‌, ആനുകാലികങ്ങളുടെ പ്രസാധനം ഭാഷാപ്രയോഗംതന്നെ. മാതൃഭൂമിയുടെ ആദ്യകാലഘട്ടത്തിലെ സാമൂഹികതാനിരാസം സംഭവിച്ചത്‌ അവര്‍ക്ക്‌ ഒഴിവാക്കാനുണ്ടായിരുന്ന സാമൂഹികപ്രവണതകളുടെ, അഹിതമായ രാഷ്ടീയസാന്നിദ്ധ്യങ്ങളുടെ, പശ്വാത്തലത്തിലാണെന്നാണ്‌ കഴിഞ്ഞ അദ്ധ്യായത്തിലെ പ്രശൂപഠനങ്ങള്‍ തെളിയിച്ചത്‌. മാതൃഭൂമ/ മധ്യകാലം പിന്നീട്ടപ്പോഴാകട്ടെ അവരുടെ ചരിത്രത്തിലെ എന്നല്ല, കേരളത്തിലെ ആനുകാലികമുഖ്യധാരാചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമൂഹികതാനിരാസത്തിലേയ്ക്ക്‌ അവരെത്തിയെന്ന്‌ ഈ അദ്ധ്യായത്തിലെ സ്രലതലപഠനങ്ങള്‍ കാണിച്ചുതരുന്നു. ഈ മാറ്റത്തിനു പിന്നിലെ രാഷ്ട്ീയകാരണങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ ഈ കണ്ടെത്തലിനെ ഇനി സൂക്ഷ്മതലവിശകലനത്തിനു വിധേയമാക്കുക. അതിനു ചരിത്രപരമായി ക്ഷമതയുള്ള സന്ദര്‍ഭങ്ങളിലേയ്ക്കാണ്‌ പോവുന്നത്‌. 4.2.1. പ്രശ്ൂപഠനം 1: അടിയന്തരാവസ്ഥ രാജ്യത്ത്‌, 1975 ജൂണ്‍ 25-ന്‌ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയും അതേ രാഷ്ടീയകക്ഷിയുടെ പ്രതിനിധിയായ ഫക്രൂദീന്‍ അലി അഹമ്മദ്‌ രാഷ്ട്രപതിയുമായിരുന്നു. അടിയന്തരാവസ്ഥ, 1977 വരെ നീണ്ടു. ആ കൊല്ലം, ജനുവരി 23-ന്‌ രാജ്യത്തു പൊതു തെരഞ്ഞെടുപ്പ പ്രഖ്യാപിച്ച. അപ്പോഴും, അടിയന്തരാവസ്ഥയ്ക്ക്‌ ഇളവു നല്‍കിയതേയുള്ള, ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന്‌ 1977 മാര്‍ച്ച്‌ 21-നു മാത്രമാണ്‌ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടത്‌. ആദ്യമായാണ്‌, രാജ്യം മുഴുവന്‍ ബാധകമായ അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്‌. സ്വതന്ത്ര 187 ഇന്ത്യയുടെ ചരിത്രത്തിലെതന്നെ നിര്‍ണ്ലായകഘട്ടമായാണ്‌ അടിയന്തരാവസ്ഥ കണക്കാക്കപ്പെടുന്നത്‌.?2° 1975 ജൂണില്‍ അടിയന്തരാവസ്ഥാപ്രഖ്യാപനമുണ്ടായിട്ടും പിന്നാലേയുള്ള മാതൃഭൂമി? ആഴ്ചപ്പതിപ്പുകളില്‍ അക്കാര്യം കടന്നുവന്നില്ല. സ്വാതന്ത്രദീിനപ്പതിപ്പാകാമായിരുന്ന 1975 ആഗസ്ത്‌ 1027 ലക്കത്തില്‍പ്പോലും അടിയന്തരാവസ്ഥ പരാമര്‍ശിക്കപ്പെട്ടില്ല.?& മാതൃഭൂമിക്ക്‌ 1975 ആഗസ്റ്റ്‌ 24-ന്റെ ലക്കം ഓണപ്പതിപ്പായിരുന്നു. ആ ലക്കം ഒരു ഒറ്റവിഷയലക്കമായാണ്‌ പുറത്തിറങ്ങിയത്‌. 1975 അന്താരാഷ്ട വനിതാവര്‍ഷവുമായിരുന്നു. അതു മുന്‍നിര്‍ത്തി, വനിതാവിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍മാത്രം ഉള്‍ക്കൊള്ളിച്ചു അതില്‍. മാതൃഭൂമി അടിയന്തരാവസ്ഥയെ നേരിട്ടു പരാമര്‍ശിക്കാന്‍ അരക്കൊല്ലം കഴിയേണ്ടിവന്നു. 1976 ജനുവരി 25-ന്‌ പുറത്തിറക്കിയ റിപ്പബ്ലിക്‌ പതിപ്പിലാണ്‌ അതുണ്ടായത്‌.” ഈ ലക്കത്തില്‍ രണ്ടിനങ്ങളില്‍ അടിയന്തരാവസ്ഥ കടന്നുവന്നു: മുഖചിത്രത്തിലും വാര്‍ഷികാവലോകനലേഖനത്തിലും. ഈ ഇനങ്ങളുടെ സൂക്ഷ്മഘടകങ്ങള്‍ ഇങ്ങനെയാണ്‌: 1. മുഖചിത്രം - പ്രധാനമന്ത്രിയും രാഷ്ട്രപതിയും 2. മുഖചിത്രത്തിന്റെ അടിക്കുറിപ്പ്‌ - സാരഥികള്‍ 3. ലേഖനത്തിന്റെ തലക്കെട്ട്‌ - അരാജകത്വം അകലെ 4. തലക്കെട്ടിനുള്ള സവിശേഷത - വര്‍ണ്ശീര്‍ഷകം 5. സഹതലക്കെടു്‌ - "75-ലേയ്ക്ക്‌ തിരിഞ്ഞുനോടും 6. ആദ്യ ഉപശീര്‍ഷകം - അടിയന്തരാവസ്ഥ അച്ചടക്കത്തിന്‌ 7. ലേഖനത്തുടക്കം-*“അരാജകത്വത്തില്‍ നിന്ന്‌ അച്ചടക്ക ത്തിലേയ്ക്കുള്ള വഴി വളരെയൊന്നും സുഗമമല്ല. എന്നാല്‍, 188 1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്്വീകരിച്ച നടപടികള്‍കൊണ്ട്‌ ഈ വഴി ഏറെക്കുറെ താണ്ടുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.” °° 8. ലേഖനത്തിന്റെ പദവി - മുഖലേഖനം 9. ലേഖനത്തിന്റെ സ്ഥാനം - മാതൃഭൂമിയുടെ റിപ്പബ്ലിക്‌ പതിപ്പുകളില്‍ അക്കാലത്തു പതിവുള്ള വര്‍ഷാന്താവലോകനം 10. ലേഖനത്തിന്റെ ദൈര്‍ഘ്യം - ഏഴു പേജ്‌. അടിയന്തരാവസ്ഥാസംബന്ധിയായ ഈ ആനകാലിക ഉള്ളടക്കങ്ങളുടെ മുല്യപരമായ വിലയിരുത്തല്‍ ഇങ്ങനെ സമാഹരിക്കാം: 1. റിപ്പബ്ജിക ദിനപ്പതിപ്പിലെ, പതിവിനമായ വര്‍ഷാന്താവലോകനമാണ്‌ ലേഖനം. ഈ സന്ദര്‍ഭം അതിനെ മുഖപ്രസംഗ പദവിയിലേയ്ക്കുയര്‍ത്തുന്ന. ലേഖനത്തില്‍ അടിയന്തരാവസ്ഥയ്ക്കു നല്കിയ പിന്‍തുണ മാതൃഭൂമിയുടെ ദ്യോഗികാനുമതിതന്നെയാകുന്നു. 2. ലേഖനത്തിന്റെ തലക്കെട്ട്‌ പ്രതീകാത്മകം. ‘അരാജകത്വം അകലെ” എന്ന പ്രസ്താവം, അടിയന്തരാവസ്ഥ രാജ്യത്തെ അരാജകവാദികള്‍ക്ക്‌ എതിരേയാണെന്ന ഭരണകൂടഭാഷ്യവുമായി ഒത്തുപോകുന്നതായി. 3. ലേഖനത്തിലെ ആദ്യ ഉപശീര്‍ഷകമായ ‘അടിയന്തരാവസ്ഥ അച്ചടക്കത്തിന്‌ എന്നത്‌ ‘അടിയന്തരാവസ്ഥ അച്ചടക്കത്തിന്റെ കാലം” എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യംതന്നെയായിരുന്നു. 4. മുഖചിത്രത്തിന്റെ അടിക്കുറിപ്പായ “സാരഥികള്‍” എന്ന പ്രയോഗവും ലേഖനത്തിന്റെ ആമുഖവാക്യത്തിലെ “അച്ചടക്കത്തിലേയ്ക്കുള്ള വഴി, ഈ വഴി ഏറെക്കുറെ താണ്ടുവാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നീ പരാമര്‍ശങ്ങളും ഒരുമിച്ചു 189 പോകുന്നു. ഇന്ത്യ അച്ുചടക്കത്തിലേയ്ക്കുള്ള വഴി താണ്ടുകയാണെന്നും ആ യാത്രയിലെ സാരഥികള്‍ പ്രധാനമന്ത്രിയും രാഷ്ടപതിയും ആണെന്നും സൂചിതം. 9. ‘അച്ചടക്കത്തിലേയ്ക്കുള്ള വഴി വളരെയൊന്നും സുഗമമല്ല” എന്ന വാകൃഭാഗം, “നാവടക്കൂ പണിയെടുക്കു' എന്ന അടിയന്തരാവസ്ഥയിലെ ഭരണകൂടഘോഷണത്തിന്റെ മൃദുഭാഷിതവുമായി. മാതൃഭൂമി പത്രത്തിന്റെ ആദ്യപ്രതിയില്‍ പത്രാധിപര്‍ കെ. പി. കേശവമേനോന്‍ എഴുതിയ പ്രസ്താവന പത്രത്തിന്റെ മാത്രമല്ല, മാതൃഭൂമ? പ്രിന്റിംഗ്‌ ആന്‍ഡ്‌ പബ്ഡിഷിംഗ്‌ കമ്പനിയുടെതന്നെയും നയപ്രഖ്യാപനമായിപ്പറയാറുണ്ട്‌. QQ gal ആഴ്ചപ്പതിപ്പിന്റെ അടിയന്തരാവസ്ഥാവേളയിലെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രസ്താവന വായിക്കുക പ്രസക്തമാണ്‌: “മനുഷ്യജീവിതം മഹാത്തായൊരു ബാധ്യതയാണ്‌. ആ ബാധ്യത നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും പ്രാഹ്തിക്കും അദ്ധ്വാനത്തിന്നും അനുസരിച്ചുള്ള ഫലം, യാതൊരു തടസ്സവും കൂടാതെ ആര്‍ക്കും അനുഭവിക്കാന്‍ സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ ഉള്ള ആചാര സമ്പ്രദായങ്ങളോ, നിബന്ധനകളോ മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്കു പറ്റാത്തതാകകൊണ്ട്‌ അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമേ ലോകത്തില്‍ സൌഖ്യവും സ്വാതന്ത്ര്യവും സമാധാനവും പൂര്‍ണ്ണമായി ഉണ്ടാകാന്‍ തരമുള്ളു എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളെയും പരിശോധിക്കുന്നതാകുന്നു.”3! 190 കേശവമേനോന്റെ പ്രസ്താവന, മാതൃഭൂമിയുടെ ലക്ഷ്യമായിരുന്ന ദേശീയസ്വാതന്ത്രയത്തിന്റെ പരിധിയും കഴിഞ്ഞ്‌ മനഷ്യജീവിതത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യം എന്ന കൂടുതല്‍ വലിയ ലക്ഷ്യത്തെയാണ്‌ മുന്‍വയ്ക്കുന്നതെന്ന്‌ മാതൃഭൂമിയുടെ ഈദ്യോഗികചരിത്രം വിശദീകരിക്കുന്നുണ്ട്‌. ദേശീയപ്രസ്ഥാനത്തിന്റെ രാഷ്ടീയനിര്‍മ്മിതികളായാണ്‌ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും ഉരുവംകൊണ്ടത്‌. അതിന്മേലുള്ള വെല്ലുവിളിയായിരുന്നു അടിയന്തരാവസ്ഥ. ആ ഘട്ടത്തില്‍ മാതൃഭൂമി? കൈക്കൊണ്ട നിലപാടിന്റെ മാധ്യമപാഠവിശകലനമാണ്‌ നേരത്തേ കണ്ടത്‌. 4.2.1.1. അടിയന്തരാവസ്ഥയും മലയാളന്നാടും പത്രപ്രവര്‍ത്തനത്തിന്‌ വിലക്കുകളുള്ള കാലമായിരുന്നു അടിയന്തരാവസ്ഥ. ഏതെങ്കിലും തരത്തില്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന ഒന്നും പ്രസിദ്ധീകരിക്കരുതെന്ന്‌ പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ഉത്തരവുണ്ടായിരുന്നു. ആ വിലക്കിനെ മലയാളത്തിലെ ഒരാനുകാലികം സമീപിച്ച രീതി മാതൃഭൂമിയുടെ അടിയന്തരാവസ്ഥാനയത്തോടു ചേര്‍ത്തുവച്ചു കാണേണ്ടതാണ്‌. മലയാളനാട്‌ ആണ്‌ ഇവിടെ ഉപപഠനവസ്തുവായി കടന്നുവരുന്ന ആനുകാലികം. കൊല്ലത്തുനിന്നു പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണമാണത്‌. അടിയന്തരാവസ്ഥാപ്രഖ്യാപനത്തിനു പിന്നാലേ ഒ. വി. വിജയന്റെ രാഷ്ടീയ ആക്ഷേപഹാസ്യ ആഖ്യായികയായ ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം മലശ്മളന്നാട്‌ നീട്ടിവച്ചു. അത്‌ അടിയന്തരാവസ്ഥാവിരുദ്ധസൂചനയോടെതന്നെ വായനക്കാരെ അറിയിക്കുകയും ചെയ്തു: 191 “ഈ പുതിയ aldosmoA@Gole wémAajorsnowmlacd പ്രസിദ്ധീകരണം അനിശ്ചിതകാലത്തേയ്ക്ക്‌ മാറ്റിവെയ്ക്കേണ്ടി വന്നിരിക്കുന്നു”32 ഒപ്പം, വിജയന്റെ കത്തും വാരിക പ്രസിദ്ധീകരിച്ചു: “പ്രിയപ്പെട്ട എസ്‌. കെ.” എന്ന്‌ മലശയ്ളന്നാട്‌ പത്രാധിപര്‍ എസ്‌. കെ. നായരെ പേരെടുത്തു സംബോധന ചെയ്യുന്ന വ്യക്തിപരമായ കത്തായിരുന്നു അത്‌. എന്നിട്ടും, അതിന്റെ നേര്‍പകര്‍പ്പ്‌ മലയ്മളന്നാട്‌ പ്രസിദ്ധീകരിച്ചു. ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുന്ന അറിയിപ്പു വന്നതിന്റെ എതിര്‍ത്താളില്‍ വിജയന്റെതന്നെ കൈയക്ഷരത്തില്‍ കത്ത്‌ വന്നു: “ചരിത്രം നമ്മെ കടത്തിവെട്ടിയല്ലോ! ധര്‍മ്മപുതാണഞത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുകയല്ലാതെ വേറേ വഴിയുണ്ടോ?” ആഴ്ചപ്പതിപ്പിന്റെ ആമുഖത്താളകളില്‍, മുഖാമുഖം നോക്കിനില്ക്കുന്ന ആ കത്തും പരസ്യവും ഒന്നുചേര്‍ന്ന്‌ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള ഒരു ആനുകാലിക ഉള്ളടക്കമായി മാറി. 4.2.1.2. അടിയന്തരാവസ്ഥ: മാതൃഭൂമിയും മലയ്ാളനാടും അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍, മല്മാളന്നാട്‌ നോവല്‍ പ്രസിദ്ധീകരിച്ചു. 1977 സെപ്തംബര്‍ 11-നായിരുന്നു അത്‌. അതിനു മുന്നേ ഓണപ്പതിപ്പില്‍ - 1977 ആഗസ്റ്റ്‌ 17 - ഒന്നാം പേജില്‍ ആഴ്ചപ്പതിപ്പ്‌ അക്കാര്യം പരസ്യത്തിലൂടെ വായനക്കാരെ അറിയിച്ചു: “അടുത്ത ലക്കം മുതല്‍ മലശ്മളന്ടില്‍ വായിച്ചു തുടങ്ങുക. വര്‍ഷങ്ങളായി നിങ്ങള്‍ കാത്തിരുന്ന, അടിയന്തിരാവസ്ഥ മൂലം പ്രസിദ്ധീകരണം മുടങ്ങിയ, ഒ. വി. വിജയന്റെ ധര്‍മ്മപുരാണം” 192 അടിയന്തരാവസ്ഥക്കാലത്ത്‌ മാതൃഭൂമിയും DLIMIBNIGO പ്രസിദ്ധീകരിച്ച രണ്ടു മാധ്യമപാഠങ്ങളെ മുഖാമുഖം നിര്‍ത്തി വിലയിരുത്തുന്നത്‌ ഇവിടെ പ്രസക്തമാണ്‌ (പട്ടിക 4.3.). താരതമ്യം :അടിയന്തരാവസ്ഥ മാതൃഭൂമി യും- മലയ്ാളനാട്ടം പട്ടിക 4.3. 193 ഇരുപാഠങ്ങളം മുന്നോട്ടുവയ്ക്കുന്ന താക്കോല്‍പ്പദങ്ങളുടെ/ പ്രത്യയശാസ്ത്രപ്രതീകങ്ങളുടെ താരതമ്യം ശ്രദ്ധേയമാണ്‌... അടിയന്തരാവസ്ഥ എനെങ്കിലും പിന്‍വലിക്കുമെന്ന ധാരണയോടെയാണ്‌ ധര്‍മ്മപുതാണത്തിന്റെ നിശ്ചിതപ്രസിദ്ധീകരണം ഒ. വി. വിജയനും മകലയാളനാടും ഉപേക്ഷിച്ചത്‌ എന്നു കരുതുക വയ്യ. പക്ഷേ, അങ്ങനെ ഒരു വിശ്വാസം മലശ്മളന്നഭിന്റെ അറിയിപ്പിലും വിജയന്റെ കത്തില്ലമുണ്ടെന്ന്‌ കാണാം. മലയാളനാടിന്റെ അറിയിപ്പ്‌, 'ഈ പുതിയ പരിതഃസ്ഥിതിയില്‍ ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേയ്ക്ക്‌ മാറ്റിവെയ്ക്കേണ്ടി വന്നിരിക്കുന്നു” എന്നായിരുന്നു. 'മാറ്റിവയ്ക്കുന്നു എന്നാണ്‌ പ്രയോഗം. പ്രസിദ്ധീകരണം 'മാറ്റിവച്ചിരിക്കുന്ന തേയുള്ളു, 'ഉപേക്ഷിച്ചിരിക്കുകയല്ല എന്ന ധ്വനി അതിലുണ്ട്‌. അതേ സൂചന വിജയന്റെ കത്തില്ലമുണ്ട്‌. “ഗര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുകയല്ലാതെ വേറേ വഴിയുണ്ടോ?” എന്നാണ്‌ വിജയന്‍ മലതയാളനാടിനോടുള്ള കത്തില്‍ ചോദിച്ചത്‌. ആ 'മാറ്റിവയ്ക്കല്‍', “നീട്ടിവയ്ക്കല്‍”' പ്രയോഗങ്ങള്‍ പ്രവചനാത്മകമായി. വിജയന്റെ കത്തിലെ മുഖ്യവാക്ക്‌ പക്ഷേ, മറ്റൊന്നാണ്‌: “ചരിത്രം”. കത്തു തുടങ്ങുന്നത്‌ “ചരിത്രം നമ്മെ കടത്തിവെട്ടിയല്ലോ!” എന്ന പരാമര്‍ശത്തോടെയാണ്‌. എല്ലാ സംഭവങ്ങളും ചരിത്രമാകും. എങ്കിലും, സംഭവങ്ങള്‍ നടക്കുമ്പോള്‍ അങ്ങനെ ധരിക്കുക, ചരിത്രമാണെന്നു കണ്ട്‌ അതിലിടപെടുക, ചരിത്രത്തിനു വേണ്ടി അതിലെ വരുംവരായ്കകള്‍ നേരിടാന്‍ തയ്യാറെടുക്കുക - അതൊക്കെ, എല്ലാവര്‍ക്കും എല്ലായ്പോഴും കഴിയുന്നതല്ല. സംഭവങ്ങളെ വര്‍ത്തമാനമാണെന്നു കണ്ടാണ്‌ എല്ലാ ഇടപെടലുകളും നടക്കുന്നത്‌. വിജയന്റെ ഇടപെടലും എസ്‌. കെ. നായരുടെ പ്രതികരണവും അടിയന്തരാവസ്ഥയെ ചരിത്രമായിത്തന്നെ കണ്ടുകൊണ്ടായിരുന്നു. വിജയന്റെ ചരിത്രപ്രയോഗം അതുകൊണ്ടുതന്നെ 194 ശ്രദ്ധേയമാവുകയും മാതൃഭൂമിയുടെ മാധ്യമപാഠത്തിലെ സമാസസ്ഥാനീയമായ “സര്‍ക്കാര്‍ നടപടി” എന്ന പദത്തിന്‌ എതിരു നില്ക്കുകയും ചെയ്യുന്നു. 4.2.2. പ്രശ്നപഠനം 2: മണ്ഡല്‍ സമരം പിന്നാക്കസമുദായങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 1978-ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ (1977-1979) ആണ്‌ ബി. പി. മണ്ഡല്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്‌. കമ്മീഷന്‍ ഡിസംബര്‍ 30-ന്‌ റിപ്പോര്‍ട്ട്‌ നല്‍കി. മറ്റു പിന്നാക്ക സമുദായങ്ങള്‍ക്ക്‌ 27% സംവരണമാണ്‌ ശുപാര്‍ശ ചെയ്തത്‌. ദീര്‍ഘകാലം കേന്ദ്രസര്‍ക്കാരിന്റെ കൈവശമിരുന്ന മണ്ഡല്‍ റിപ്പോര്‍ട്ടു നടപ്പാക്കാന്‍ വി. പി. സിംഗ്‌ സര്‍ക്കാര്‍ (1989 ഡിസംബര്‍ 2 - 1990 നവംബര്‍ 7) ശ്രമിച്ചു. മണ്ഡല്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന്‌ 1990 ആഗസ്റ്റ്‌ ഏഴിന്‌ പ്രധാനമന്ത്രി വി. പി. സിംഗ്‌ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.?? അതോടെ, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രക്ഷോഭം തുടങ്ങി. സെപ്തംബര്‍ 19-ന്‌ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ രാജീവ്‌ ഗോസ്വാമി എന്ന ഇരുപതുകാരന്‍ ആത്മാഹുതിക്കു ശ്രമിച്ചു. ഒമ്പതു ദിവസത്തെ നിരാഹാരസമരത്തിനു ശേഷമായിരുന്നു അത്‌. പിന്നാലേ, ആത്മാഹതീശ്രമപരമ്പരതന്നെ അരങ്ങേറി .34 രാജീവ്‌ ഗോസ്വാമിയുടെ ആത്മാഹതീശ്രമത്തിനു പിന്നാലേ വന്ന മാതൃഭൂമ/ ആഴ്ചപ്പതിപ്പുകളില്‍ പ്രശ്നത്തെക്കുറിച്ചോ പ്രക്ഷോഭത്തെക്കുറിച്ചോ ഒന്നുമില്ല. സംഭവം കഴിഞ്ഞ്‌ അഞ്ച്‌ ആഴ്ചകള്‍ക്കു ശേഷമാണ്‌ ആദ്യയിനത്തിന്റെ പ്രസിദ്ധീകരണം. 1990 ഒക്ടോബര്‍ 28-ന്റെ ലക്കത്തിലെ മണ്ഡല്‍ പ്രക്ഷോഭത്തെക്കുറിച്ചുള്ള ലേഖനം വന്നു. ട*പുരോഗതിയുടെ ചക്രം പിറകിലേയ്ക്കുരുളന്ന്‌. ഡോ. കെ. വേലായുധന്‍ നായരുടെ ഈ ലേഖനം ഒരു സംവരണവിരുദ്ധയിനമായിരുന്നു.3$ 195 ഈ ലക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചപ്പതിപ്പവിഭവവുമായിരുന്നു ഇത്‌. ലക്കത്തിലെ മുഖലേഖനംതന്നെ ഇതായിരുന്നു. മുഖചിത്രത്താളില്‍ ലേഖനത്തിന്റെ അറിയിപ്പു നല്‍കി. ആ അംഗീകാരം കിട്ടിയ ഈ ലക്കത്തിലെ ഏകവിഭവവും അതായിരുന്നു. ഉള്ളടക്കത്തില്‍ ഒ. എം. അനുജന്റെ കവിത കഴിഞ്ഞ്‌, രണ്ടാമത്തെ ഇനമായാണ്‌ ലേഖനത്തെ ഉള്‍ക്ക്കൊള്ളിച്ചിട്ടുള്ളത്‌. വിഷയവിവരപ്പേജില്‍ ഒന്നാമത്തെ ബോക്സ്‌ അറിയിപ്പു ലഭിച്ച ഇനം കൂടിയാണിത്‌. 3.3 പേജ്‌ ആയിരുന്നു ദൈര്‍ഘ്യം. പിന്നാക്കസമുദായക്കാരെ തുണയ്ക്കുന്നു എന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു മുഖചിത്രത്തിലെ അറിയിപ്പ്‌: “ചൂഷണം ചെയ്യപ്പെടുന്ന പിന്നാക്കവിഭാഗം” വിഷയവിവര പേജില്‍ ബോക്സില്‍ നല്കിയ അറിയിപ്പ്‌, പുറന്താള്‍ പരാമര്‍ശത്തിന്റെ വിശദീകരണമായിരുന്നു: “പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെ പിന്നാക്കാവസ്ഥയില്‍ത്തന്നെ നിത്യമായി തളച്ചിടുന്നതാണോ നമ്മുടെ നാടിന്റെ പ്രഖ്യാപിതനയം?”.37 ഈ ഇനത്തോടുള്ള പ്രതികരണങ്ങള്‍ രണ്ടു ലക്കങ്ങളിലായി കൊടുത്തിരിക്കുന്നു. 1990 നവംബര്‍ 25-ലും$ 1990 ഡിസംബര്‍ 23-ലും.39 നവംബര്‍ 25-ന്റെ ലക്കത്തില്‍ വായനക്കാര്‍ എഴുതുന്നു പംക്തിയില്‍ 11 കത്തുകള്‍ ഈ വിഷയത്തിലുള്ളതാണ്‌. ഒന്നാം കത്ത്‌ ഡോ. കെ. വേലായുധന്‍ നായരുടെ ലേഖനത്തെ എതിര്‍ക്കുന്നതാണ്‌. ഇതടക്കം പ്രസ്തുതലേഖനത്തെ എതിര്‍ക്കുന്ന മൂന്നു കത്തുകള്‍ പ്രസിദ്ധീകരിച്ചു. അനുകൂലിക്കുന്ന ഏട്ടു കത്തുകളും. 1990 ഡിസംബര്‍ 23-ന്റെ ലക്കത്തില്‍ “വായനക്കാര്‍ എഴുതുന്നു” പംക്തിയില്‍ രണ്ടു കത്തുകളാണുള്ളത്‌. ഇവ, 1990 നവംബര്‍ 25-ന്റെ ലക്കത്തില്‍ ഡോ. വേലായുധന്‍ നായരുടെ ലേഖനത്തെ എതിര്‍ത്തുകൊണ്ട്‌ ഐ. എം. വേലായുധന്‍ എഴുതിയ കത്തിനോടുള്ള പ്രതികരണങ്ങളാണ്‌. അദ്ദേഹത്തെ എതിര്‍ക്കുന്ന, സവര്‍ണ്ണനിലപാടുള്ള കത്തിന്‌ 24 സെന്റീ മീറ്ററും 196 അനുകൂലിക്കുന്ന കത്തിന്‌ നാലു സെന്റീ മീറ്ററും അച്ചടിയിടങ്ങള്‍ ലഭിച്ചു. മാതൃഭൂമിയിലെ മണ്ഡല്‍ വിഭവങ്ങളുടെ താരതമ്യ പട്ടിക 4.4 ല്‍ മണ്ഡൽ സമര പ്രതിഫലനം:മാതൃഭമി (ലക്കം 34, 38, 42) എണ്ണം സ്വഭാവം അച്ചടിയിടം പുറങ്ങള്‍ ഇനങ്ങള്‍ 10 ERE ഇനങ്ങള്‍ 4 പട്ടിക 4.4. രാജീവ്‌ ഗോസ്വ്വാമിയുടെ ആത്മാഹതീശ്രമത്തിനു പിന്നാലേ പ്രക്ഷോഭം നടത്തുന്ന സവര്‍ണപക്ഷത്തിന്‌ അനുകൂലമായി മുഖലേഖനമടക്കം പത്തിനവും പുറന്താളിലെയും വിഷയവിവരത്താളിലെയും പ്രാതിനിധ്യമടക്കം 5.1 പുറം അച്ചടിയിടവും പ്രതിരോധത്തില്‍ നില്‍ക്കുന്ന അവര്‍ണപക്ഷത്തിന്‌ അനുകൂലമായി മാതൃഭൂമി വായനക്കാരുടെ പ്രതികരണങ്ങളില്‍ മാത്രം നാലിനവും 1.1 പുറവും നീക്കിവച്ചു എന്നു കാണാം. മണ്ഡല്‍ സമരവേളയില്‍ സവര്‍ണ്ണനിലപാടില്‍നിന്ന്‌ ഡോ. വേലായുധന്‍ നായര്‍ എഴുതിയ ലേഖനത്തെ എതിര്‍ത്ത്‌ 1990 നവംബര്‍ 25-ന്റെ ലക്കത്തില്‍ വായനക്കാരുടെ കത്ത്‌ എഴുതിയിരിക്കുന്നത്‌ പ്രമുഖ അദ്ധ്യാപകനും സാമൂഹികപ്രവര്‍ത്തകനും ഗാന്ധിയനുമായ ഐ. എം. വേലായുധന്‍ (1927 - 2008) ആണ്‌. സ്വാതന്ത്രസമരസേനാനി, വിവേകോദയം മാസികയുടെ മുന്‍ 197 പത്രാധിപര്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. മുന്‍ കെ. പി. സി. സി. അംഗം, 1965-ലെ നിലവില്‍ വരാത്ത നിയമ സഭയിലേയ്ക്ക്‌ കോണ്‍ഗ്രസ്‌ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.? എന്നീട്ടും, അദ്ദേഹത്തിന്റെ പ്രതികരണം വായനക്കാരുടെ കത്തിലാണ്‌ ഉള്‍പ്പെട്ടത്‌. വായനക്കാരുടെ കത്തിലെ ഒന്നാം ഇനം എന്നതു മാത്രമാണ്‌ ആ കത്തിനു ലഭിച്ച അനുകൂലപരിഗണന. മണ്ഡൽ സമരവേളയില്‍ DIO GaN ഉള്ളടക്കത്തില്‍ക്കണ്ട സവര്‍ണ്ണാവര്‍ണ്ണ പ്രാതിനിധ്യം (പട്ടിക 4.5. ല്‍) മണ്ഡല്‍ മാതൃഭൂമി : സവര്‍ണ്ണ - അവര്‍ണ്ണ പക്ഷനില വിഷയവിവരത്താളിലെപ്രത്യേക ഉണ്ട്‌ ഇല്ല അറിയിപ്പ്‌ വലിയ അക്ഷരങ്ങളിലുള്ള ഉണ്ട്‌ ഇല്ല മേലെഴുത്ത്‌ പട്ടിക 4.5. 198 . മണ്ഡല്‍ Eo GIAMEMAAMGM ANSE GOHFalg|Olajlomd സമീപനവുമായി ഈ സമീപനം താരതമ്യപ്പെടുത്തുന്നതും ഇവിടെ പ്രസക്തമാണ്‌ (പട്ടിക 4.6. ല്‍). മണ്ഡല്‍ സമരപൂര്‍വ്വ മാതൃഭൂമി ( '90 ജൂണ്‍ - ജൂലൈ ) ERR pp ക ന ളമ | otam | on ജൂലൈ 8 18/68 ഡോ. കെ. സവര്‍ണ്ണം വേലായുധന്‍ നായര്‍ ജൂലൈ 15 19/68 പി. കെ. 2.8 പുറം സവര്‍ണ്ണം നാരായണ- പപണിക്കര്‍ പട്ടിക 4.6. മണ്ഡല്‍ പ്രശം 1990 ജൂണ്‍ 17-ന്റെ ലക്കം മുതല്‍ തുടര്‍ച്ചയായ അഞ്ചു ലക്കങ്ങളില്‍ കൈകാര്യം ചെയ്തു. മാതഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ കൂടിയായ എം. പി. വീരേന്ദ്രകുമാറിന്റെ മുഖലേഖനത്തില്‍നിന്നു തുടങ്ങി. വ്യത്യസ്താഭിപ്രായക്കാരായ വ്യക്തികളെ അണിനിരത്തിയുള്ള സംവാദമായാണ്‌ ഈ ലേഖന പരമ്പര മുന്നോട്ടുപോയത്‌. വീരേന്ദ്രകുമാറിന്റെ 199 രണ്ടു ലേഖനങ്ങള്‍ കൊടുത്തുകൊണ്ട്‌ മാതൃഭൂമി വിഷയത്തിലെ പത്രാധിപനിലപാട്‌ ഉറപ്പിച്ചു. തുടര്‍ന്ന്‌ ഒരു അവര്‍ണ്ണാനുകൂലലേഖനവും രണ്ട്‌ സവര്‍ണ്ണാനുകൂലലേഖനങ്ങളും നല്‍കി. ആദ്യലേഖനത്തിന്‌ മുഖലേഖനപദവി നല്‍കീയപ്പോള്‍ അതേ ലേഖകന്റെ രണ്ടാമത്തെ ലേഖനത്തിന്‌ ഉള്‍ത്താളിടമാണ്‌ അനുവദിച്ചത്‌. മറ്റ ലേഖകര്‍ക്കെല്ലാം രണ്ടാം ലേഖനപദവിയും മുന്‍താളിടങ്ങളും നല്കി. അവര്‍ണ്ണാനുകൂലപക്ഷത്തുനിന്നു തുടങ്ങിയ സംവാദം മാതുഭരമി സവര്‍ണ്ണാനുകൂലപക്ഷത്ത്‌ അവസാനിപ്പിച്ചു. എതിര്‍പക്ഷത്തിന്‌ സാന്നിദ്ധ്യം അനുവദിച്ചുകൊണ്ടുതന്നെ പത്രാധിപനിലപാടിന്‌, അവര്‍ണ്ണാനുകൂലപക്ഷത്തിന്‌, മുന്‍തൂക്കം നല്‍കുകയാണ്‌ ആഴ്ചപ്പതിപ്പു ചെയ്തത്‌. അവര്‍ണ്ടപക്ഷത്തിനു 11 പുറവും സവര്‍ണ്ണപക്ഷത്തിന്‌ 6.3 പുറവുമാണ്‌ മാതൃഭ്രമി അനുവദിച്ച അച്ചടിയിടം. അവര്‍ണ്ണപക്ഷനിലപാടെടുത്ത, അപ്പോഴും താരതമ്യേന ജനാധിപതൃപരമായി സംഘടിപ്പിച്ച, ഈ സംവാദം അച്ചടിച്ചതിനു പിന്നാലേയാണ്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന്‌ ആഗസ്റ്റ്‌ ഏഴിന്‌ പ്രധാനമന്ത്രി വി. പി. സിംഗ്‌ പ്രഖ്യാപിച്ചത്‌. അതിനുപിന്നാലേ രാജ്യമാകെ സവര്‍ണ്ണാനുകൂലമായ തീക്ഷ്ണസമരം പൊട്ടിപ്പുറപ്പെട്ടു. മണ്ഡൽ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി. പി. സിംഗ്‌ സര്‍ക്കാര്‍ കളമൊരതക്കുമ്പോള്‍, അതേക്കുറിച്ച്‌ പ്രചാരണസമാനമായ ഒരു ചര്‍ച്ച നടത്തിയ മാതൃഭ്മിയില്‍ അതോടെ ചര്‍ച്ച നിലയ്ക്കുന്നു. അഞ്ചാഴ്ച മാതൃഭൂമിയുടെ ആ മൌനം നീണ്ടു. അതിനും പിന്നാലേയാണ്‌ അവര്‍ വീണ്ടും വിഷയത്തിലേയ്ക്കു വന്നത്‌. അപ്പോഴാകട്ടെ പഴയ അവര്‍ണ്ണാനുകൂലനിലപാട്‌ കൈവെടിഞ്ഞു. പുതിയ സവര്‍ണ്ണാനുകൂലപക്ഷപാതിത്വം നടപ്പാക്കി. അവര്‍ണ്ണാനുകൂലനിലപാടുണ്ടായിരിക്കെ, ആ നിലപാട്‌ പത്രാധിപപക്ഷമായിരുന്നിട്ടും, എതിര്‍പക്ഷത്തിനി്‌ അനുവദിച്ച ഇടവും 200 പരിഗണനയും സവര്‍ണ്ണാനുകൂലനിലപാടില്‍ നിലയുറപ്പിച്ച രണ്ടാം ഘട്ടത്തില്‍ മാതൃഭൂമിയില്‍ നിന്ന്‌ അവര്‍ണ്ണ പക്ഷത്തോട്‌ ഉണ്ടായില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ പ്രഭവവേളയില്‍ പ്രഖ്യാപിച്ചനയം ഈ ഘട്ടത്തില്‍ സ്മരണീയമാണ്‌: “ഇന്ത്യയിലെ... അധഃകൃതവര്‍ഗ്ഗക്കാരുടെ സ്ഥിതി രാജ്യത്തിന്റെ ക്ഷേമത്തിന്നും, അവരുടെ അഭിമാനത്തിന്നും രാജ്യക്കാരുടെ ഐകൃതയ്ക്കും വലിയ പ്രതിബന്ധമായിരിക്കകൊണ്ട്‌ അവരുടെ ഉദ്ധാരണത്തിലും ക്ഷേമത്തിലും ഞങ്ങള്‍ സദാ ജാഗരൂകരായിരിക്കും.” 2 DIO Ga) പത്രത്തിന്റെ ഒന്നാം ലക്കത്തില്‍ അച്ചടിച്ച ഓദ്യോഗികപ്രസ്താവനയില്‍നിന്ന്‌ പത്രത്തിന്റെ ഓദ്യോഗികചരിത്രം ഉദ്ധരിക്കുന്നതാണിത്‌. എം. പീ. വീരേന്ദ്രകുമാറിന്റെ ലേഖനത്തിലൂടെ പുറത്തുവന്ന ഒരു താത്കാലികനിലപാടു മാത്രമായിരുന്നില്ല മാതൃഭൂമിക്ക്‌ അവര്‍ണ്ണപക്ഷനിലപാട്‌ എന്നു ചുരുക്കം. സംവരണവിരുദ്ധപ്രക്ഷോഭം നിലച്ചതിനുശേഷം, 1990 ഡിസംബര്‍ മുതല്‍ 91 ജനുവരി വരെ, മാതൃഭ്രമി വീണ്ടും മണ്ഡല്‍ ചര്‍ച്ചയിലേയ്ക്കു മടങ്ങിവന്നു. തുടര്‍ച്ചയായ നാലു ലക്കങ്ങളില്‍ ലേഖനങ്ങള്‍ കൊടുത്തുകൊണ്ട്‌ ഈ ദേശീയപ്രശ്ൂത്തില്‍ അവര്‍ ഇടപെട്ടു. ആ ഘട്ടത്തിലെ മാതൃഭൂമ/ നിലപാടിന്റെ അവലോകനം പട്ടിക 4.7.-ല്‍ നാലു ലക്കങ്ങളിലെ സംവാദസമാനമായ ലേഖനങ്ങളുടെ തൃടര്‍പ്രസിദ്ധീകരണത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഈ വിഷയത്തിലെ വായനക്കാരുടെ പ്രതികരണങ്ങളും മാതൃഭൂമി നല്കി. 1991 ജനുവരി 27 (ലക്കം 47), ഫെബ്രുവരി മുന്ന്‌ (ലക്കം 48) ലക്കങ്ങളിലായിരുന്നു അത്‌. ഈ രണ്ടു ലക്കങ്ങളിലുമായി ഏഴു കത്തുകളാണ്‌ പ്രസിദ്ധീകരിച്ചത്‌. 201 അവയില്‍, മുന്നു കത്തുകള്‍ അവര്‍ണ്ണപക്ഷത്തെയും നാലു കത്തുകള്‍ സവര്‍ണ്ണപക്ഷത്തെയും അനുകൂലിക്കുന്നതായിരുന്നു. ലേഖനപരമ്പരയിലും കത്തുകളിലുമായി 13.3 പുറം അവര്‍ണ്ുടപക്ഷത്തിനും 9.6 പുറം സവര്‍ണ്ണപക്ഷത്തിനും കിട്ടി മണ്ഡല്‍ സമരാനന്തര മാതൃഭൂമി ( '90 ഡിസംബര്‍ - '91 ജനുവരി) ജനു. 1 43/68 എം.എന്‍. ഉപലേഖനം 4 പുറം കാരശ്ശേരി ജനു. 13 45/68 ഡോ. കെ. മുഖലേഖനം 4.3 പേജ്‌ സവര്‍ണ്ണം വേലായുധന്‍ നായര്‍ പട്ടിക 4.7. സമരപൂവ്വഘട്ടത്തില്‍ അവര്‍ണ്ടപക്ഷത്തിനും സമരഘട്ടത്തില്‍ സവര്‍ണ്ണപക്ഷത്തിനും അനുകൂലമായി നിലപാടെടുത്ത മാതൃഭൂമി സമരാനന്തര ഘട്ടത്തില്‍ വീണ്ടും അവര്‍ണ്ുപക്ഷത്തേയ്ക്കു വന്നു എന്നാണ്‌ അച്ചടിയിടവിശകലനം തെളിയിക്കുന്നത്‌. അവര്‍ണ്ണപക്ഷത്തോടൊപ്പം നിന്ന രണ്ടു ഘട്ടത്തിലും സവര്‍ണ്ണപക്ഷത്തിന്‌ ജനാധിപത്യപരമായ ഇടം അനുവദിച്ച മാതൃഭൂമിക്ക്‌ സവര്‍ണ്ടപക്ഷത്തോടൊപ്പം നിന്നപ്പോള്‍ അതിനു 202 കഴിഞ്ഞില്ല. മാതഭമ/ സവര്‍ണ്ണപക്ഷത്തോടൊപ്പം നിന്നത്‌ സവര്‍ണ്ണപക്ഷത്തിന്റെ സംവരണവിരുദ്ധസമരം ക്യാമ്പസ്സുകളെ ബാധിക്കുകയും ചെറുപ്പക്കാരെ ആത്മാഹുതിയിലേയ്ക്കു വിളിച്ചിറക്കുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലായിരുന്നു. സവര്‍ണ്ണപ്രത്യയശാസ്ത്രം അക്രമാസക്തമായ സാമൂഹികനില കൈക്കൊള്ളുകയും അത്‌ ആ പ്രത്യയശാസ്ത്രത്തിന്റെ അനുഗാമികളില്‍ ആള്‍ക്കൂട്ട സമ്മോഹനവിദ്യപോലെ പ്രവര്‍ത്തിക്കുകയും അവരെ ജനഗണവിഭാന്തിയ്ക്കടിപ്പെടുത്തുകയും ചെയ്ത കാലമാണത്‌. ഇന്ത്യന്‍ രാജ്യതന്ത്രഘടന എത്രമാത്രം സവര്‍ണ്ണപക്ഷപാതിത്വ മുള്ളതാണെന്ന്‌ തെളിയിച്ച ഒരു സന്ദര്‍ഭമായാണ്‌ ആ ഘട്ടം വിലയിരുത്തപ്പെട്ടിട്ടുള്ളത്‌. ആക്രമണോത്സുകമായ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രഭാവമാണ്‌ സ്വന്തം പ്രഭവകാലനിലപാടും പത്രാധിപനിലപാടും മാറ്റിവച്ചുകൊണ്ട്‌ മണ്ഡൽ വിരുദ്ധ തീവ്രസമരത്തിന്റെ കാലത്ത്‌ മാതൃഭരമിയെക്കൊണ്ട്‌ സവര്‍ണ്ണനിലപാടെടുപ്പിച്ചതും അതിന്റെ ജനാധിപത്യവിരുദ്ധമായ പ്രയോഗം നടപ്പാക്കിച്ചതും. 4.2.3. പ്രശ്ൂപഠനം 3: ബാബറി മസ്ജിദ്‌ അയോധ്യയിലുണ്ടായിരുന്ന ഒരു മുസ്ലീം പള്ളിയാണ്‌ ബാബറി മസ്ജിദ്‌. ഉത്തര്‍ പ്രദേശ്‌ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ മുസ്സീം ആരാധനാകേന്ദ്രങ്ങളിലൊന്നായിരുന്നു അത്‌. 1992 ഡിസംബര്‍ ആറിന്‌ ഹിന്ദുത്വവാദികള്‍ സംഘടിപ്പിച്ച ഒരു ജാഥയെത്തുടര്‍ന്ന്‌ ജനക്കൂട്ടം പള്ളി തകര്‍ക്കുകയായിരുന്നു. ** ഇത്‌, രാജ്യവ്യാപകമായ കലാപത്തിനു വഴി വച്ചു. മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദ്ദേശപ്രകാരം 1525 - 29 കാലത്താണ്‌ ഈ പള്ളി പണിതത്‌. അദ്ദേഹത്തിന്റെ പേരുചേര്‍ത്താണ്‌ പള്ളി ബാബറി മസ്ജിദ്‌ എന്നറിയപ്പെട്ടത്‌. വിഷ്ണുവിന്റെ പത്ത്‌ അവതാരങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ നായകനായ ശ്രീരാമന്റെ 203 ജന്മസ്ഥാനത്ത്‌, രാമജന്മഭമിയില്‍, ഉണ്ടായിരുന്ന അമ്പലം തകര്‍ത്താണ്‌ ബാബര്‍ ഈ പള്ളി പണിയിച്ചതെന്ന വാദമാണ്‌ അയോധ്യാപ്രശ്നമായി വളര്‍ന്നത്‌. തര്‍ക്കത്തിന്‌ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള പഴക്കമുണ്ട്‌. ഒരു വിശ്വാസപ്രശ്ൂമായല്ല, രാഷ്ടീയപ്രശൂമായാണ്‌ അയോദ്ധ്യാപ്രശ്ം ഇന്ത്യന്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളത്‌. പതിറ്റാണ്ടുകള്‍ ഉറങ്ങിക്കിടക്കുകയും ഇടയ്ക്കിടെ രാഷ്ട്രീയനടപടികളിലൂടെ വിളിച്ചുണര്‍ത്തപ്പെടുകയും ചെയ്യുന്ന പ്രശ്ൂമായിരുന്നു അത്‌. 1980-കളില്‍ രാഷ്ടീയമായി പുനര്‍ജന്മം നേടിയപ്പോഴാണ്‌ അത്‌ പള്ളിയുടെ ഇടിച്ചു നിരത്തലിലേയ്ക്ക്‌ എത്തിയത്‌. 1992 ഡിസംബര്‍ ആറിനു പള്ളി തകര്‍ക്കപ്പെട്ടെങ്കിലും 1993 ജനുവരി മൂന്നിന്റെ മാതൃഭൂമ? ആഴ്ചപ്നതിപ്പു മുതലാണ്‌ അത്‌ ആനുകാലിക ഉള്ളടക്കമായി മാറുന്നത്‌ ഈ മാസത്തെ അഞ്ചു ലക്കങ്ങളിലായി ബാബറി മസ്ജിദ്‌ തകര്‍ക്കലുമായി ബന്ധപ്പെട്ട 26 ഇനങ്ങള്‍ അച്ചടിച്ചുവന്നു.” മുഖലേഖനങ്ങള്‍ മുതല്‍ വായനക്കാരുടെ കത്തുവരെ ഇവയിലുണ്ട്‌. ഇവ മുഴുവന്‍ ബാബറി മസ്ജിദ്‌ തകര്‍ത്തതിനെ എതിര്‍ക്കുന്നവയായിരുന്നു എന്നതാണ്‌ ഏറ്റവും വലിയ സവിശേഷത. ഇന്ത്യന്‍ രാഷ്ട്ീയമണ്ഡലവും ജനതതന്നെയും രണ്ടായിപ്പിരിഞ്ഞ ഈ സംഭവത്തില്‍ പള്ളി തകര്‍ത്തവരെ ന്യായീകരിക്കുന്ന ഒരു കത്തു പോലും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറായില്ല എന്നു ചുരുക്കം. പ്രശ്ൃത്തോടു പ്രതികരിക്കാന്‍ ഒരു മാസം സമയമെടുത്തെങ്കിലും പ്രതികരണം എല്ലാ നിലയ്ക്കും ഒരു പ്രചാരണത്തിന്റെ സ്വഭാവത്തിലേയ്ക്കു പോയി. പ്രതികരണം ആരംഭിച്ച ജനുവരി മൂന്നിന്റെ ലക്കത്തില്‍ മുഖചിത്രംതന്നെ ബാബറി മസ്ജിദ്‌ തകര്‍ക്കലിനെതിരേ ഉപയോഗിച്ചിരിക്കയാണ്‌. ദാലിയുടെ പെയിന്റിംഗാണ്‌ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്‌. മുഖചിത്രശീര്‍ഷകം ഒരു “അവബോധകം'തന്നെയാണ്‌: “കുറ്റവാളികള്‍ നാംതന്നെ.” മുഖചിത്രത്താളില്‍ 204 “അയോധ്യ' എന്ന തലക്കെട്ട്‌. ഇതോടൊപ്പമുള്ള കര്‍സേവകരുടെ ഫോട്ടോയ്ക്ക്‌ അടിക്കുറിപ്പ്‌ “അസ്തമയത്തിന്റെ ആരംഭം” എന്നാണ്‌. മുഖലേഖനത്തിന്റെ ചോദ്യരൂപത്തിലുള്ള തലക്കെട്ട്‌, “അയോദ്ധ്യ കുറ്റവാളികള്‍ ആരെല്ലാം?'എന്നത്‌, ബാബറി മസ്ജിദ്‌ അക്രമികള്‍ തകര്‍ക്കുന്ന ഫോട്ടോവില്‍ റിവേഴ്സില്‍ എഴുതിയ നിലയിലാണ്‌. മുഖലേഖനത്തോടൊപ്പമുള്ള വിപുലീകൃതമുദ്രണം ചെയ്ത ആമുഖം ലഘുലേഖാശൈലിയിലേയ്ക്ക്‌ എത്തുന്നു: “ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഭീകരവുമായ സംഭവമാണ്‌ ഈയിടെ അയോദ്ധ്യയില്‍ നടന്നത്‌... ഹിന്ദു വര്‍ഗ്ഗീയസംഘടനകള്‍ക്കു മാത്രമല്ല ഇതിന്റെ ഉത്തരവാദിത്വം. വര്‍ഗ്ഗീയതയുടെ വക്താക്കളെ തള്ളിപ്പറയാന്‍ ധൈര്യമില്ലാതെ അവരുടെ വിരുന്നുണ്ട്‌, കൈയകലത്തില്‍ നിര്‍ത്തിവന്ന ഒരു നേതൃത്വത്തിന്റെ പാരമ്പര്യവും പ്രതിക്കൂട്ടിലുണ്ട്‌.” 47 ലേഖനങ്ങളെ സൈദ്ധാന്തികകളങ്ങളില്‍ ഒതുക്കുന്നതു ശരിയല്ലെങ്കിലും അക്കാദമികമായ ഒരിടത്ത്‌ വിശകലനാവശ്യത്തിന്‌ അത്‌ പ്രസക്തമാണ്‌. മാതൃഭമിയിലെ മസ്ജിദ്‌ ലേഖനങ്ങളുടെ വിഷയസ്ഥലികള്‍ വൈവിധ്യപൂര്‍ണ്ണമാണ്‌: 1. രാഷ്ട്രീയം (മധു ലിമായെ, കെ. വേണ), 2. ചരിത്രം (ഡോ. രാജന്‍ ഗൃരരുക്കള്‍, മുരളീധരന്‍), 3. ഗാന്ധി ചിന്ത (ഡോ. കെ. പി. കരുണാകന്‍), 4, ധാര്‍മ്മികത (എം. പി. വീരേന്ദ്രകുമാര്‍, ഡോ. കെ. വേലായുധന്‍ നായര്‍) എന്നിങ്ങനെ വ്യത്യസ്ത സമീപനങ്ങളില്‍ പ്രശ്നത്തെ സമീപിക്കാന്‍ മാതൃഭൂമി തയ്യാറാകുന്നുണ്ട്‌ എന്നു പറയാം. 5. മതേതരത (ഡോ. രാജന്‍ ഗരരുക്കള്‍, മുരളീധരന്‍, ഡോ. കെ. വേലായുധന്‍ നായര്‍), 205 6. അഹിംസ (ഡോ. കെ. പി. കരുണാകരന്‍) എന്നീ വ്യവഹാരതലങ്ങളില്‍ മാത്രമല്ല 7. ശ്രീരാമസങ്കല്പം (എം. പി. വീരേന്ദ്രകുമാര്‍) ഉപയോഗിച്ചുപോലുമുള്ള വിശകലനവും ഈ ചര്‍ച്ചയുടെ പ്രകരണത്തില്‍ നടക്കുന്നു. 8. ഹൈന്ദവവീക്ഷണകോണില്‍ പ്രശ്നത്തെ സമീപിക്കുന്ന ഒരു ലേഖനവും, ഡോ. കെ. വേലായുധന്‍ നായരുടേത്‌, ഈ നിരയിലുണ്ട്‌. “മതേതരത്വം പുലരണമെങ്കില്‍' എന്ന അദ്ദേഹത്തിന്റെ പ്രശ്നവിശകലനം, ന്യുനപക്ഷപ്രീണനത്തെക്കൂടി എതിര്‍ക്കുന്നു. ഒപ്പം, “പള്ളി തകര്‍ക്കല്‍ ഹിന്ദുവിന്റെ തെറ്റായ പ്രതിഷേധമാ”ണ്‌ എന്നും വാദിക്കുന്നു. മാതൃഭൂമി അതിന്റെ പ്രഭവകാലമുല്യങ്ങളിലേയ്ക്കു തിരിച്ചുപോയ പ്രശൂസന്ദര്‍ഭമായാണ്‌ ഈ വിശകലനത്തിലൂടെ ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ വേള മാറുന്നത്‌. മാതൃഭൂമി പത്രത്തില്‍ ഒന്നാം ദിവസം പത്രാധിപര്‍ കെ. പി. കേശവമേനോന്‍ എഴുതിയത്‌ ഇവിടെ സ്മരണീയമാണ്‌: “ഒരു രാജ്യം ഒരു ജാതിക്കാരുടേയോ മതക്കാരുടേയോ അല്ല. സകലജാതിമതസ്ഥര്‍ക്കും പൊതുവായുള്ളതാണ്‌ ജന്മഭൂമി.” ഇന്ത്യന്‍ രാഷ്ടീയസംവിധാനം 1990-കളില്‍ നേരിട്ട രണ്ടു കടുത്ത പരീക്ഷണഘട്ടങ്ങളായിരുന്നു മണ്ഡല്‍ സമരകാലവും മസ്ജിദ്‌ തകര്‍ക്കല്‍ക്കാലവും. മാതഭമി ഈ രണ്ടു സന്ദര്‍ഭങ്ങളെയും എങ്ങനെ അഭിമുഖീകരിച്ചു എന്നതിന്റെ വിശകലനം ഈ പഠനം വിന്നിട്ടുകഴിഞ്ഞു. ഈ സന്ദര്‍ഭങ്ങളുടെ താരതമ്യം പട്ടിക 4.8.-ല്‍. മാതൃഭ്മി ഈ രണ്ടു ചരിത്രസംഭവങ്ങളെയും തീര്‍ത്തും വ്യത്യസ്തമായ രണ്ടു തരത്തിലാണ്‌ കൈകാര്യം ചെയ്തത്‌. നിലപാടിന്റെയോ തീവ്രതയുടെയോ കാര്യത്തില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിന്റെ ഉര്‍ജത്തിന്റെ കാര്യത്തിലും അതുണ്ടായി. 206 മണ്ഡൽ മസ്ജിദ്‌ മാതഭമികള്‍: ('90 ഒക്ടോ. - ഡിസം. : 93 sac. ) മണ്ഡൽ സമരകാലം (14 ഇനം) മസ്ജിദ്‌ തകര്‍ക്കല്‍ക്കാലം (26 ഇനം) ക ക കി ക es fo] ames | om [ef me fof me fo] me fo പട്ടിക 4.8. മണ്ഡൽസമരം തീവ്രമായി നില്ക്കെ, മാതൃഭൂമി അതേപ്പറ്റി 14 ഇനങ്ങള്‍ കൊടുത്തെങ്കിലും അവയില്‍ ഒന്നു മാത്രമേ മുഖലേഖനമായി വന്നുള്ള, ബാക്കി 13 ഇനങ്ങളും വായനക്കാരുടെ കത്തുകളായിരുന്നു. അതേസമയം, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍, കൊടുത്ത 26 ഇനങ്ങളില്‍ ആറും ലേഖനങ്ങളായിരുന്നു. അവയില്‍ല്‍ത്തന്നെ, മൂന്നെണ്ണം മുഖലേഖനങ്ങളായിരുന്നു. മണ്ഡല്‍ സമര വേളയില്‍ മാതൃഭൂമിയുടെ 207 പ്രതികരണത്തേക്കാള്‍ തീവ്രമായിരുന്നു, മസ്ജിദ്‌ സമര കാലത്തെ പ്രതികരണം എന്നു ചുരുക്കം. മണ്ഡല്‍ സമരകാലത്തെ മാതൃഭൂമിയുടെ പ്രതികരണം അതിന്റെ പ്രഖ്യാപിതനയങ്ങള്‍ക്കും തൊട്ടുമുമ്പേ കൈക്കൊണ്ട നിലപാടിനും കടകവിരുദ്ധമായിരുന്നുവെന്ന്‌ നേരത്തേ കണ്ടു. നേരേ മറിച്ച്‌, മസ്ജിദ്‌ തകര്‍ത്ത വേളയില്‍ മാതൃഭൂമി? പ്രഭവകാലനിലപാടുകളുടെ അതേ ആശയക്ഷേത്രത്തിലാണ്‌ നിലയുറപ്പിച്ചത്‌. ആദ്യത്തേതില്‍, നിലപാടുമാറ്റത്തിന്റെ മാന്ദ്യവും രണ്ടാമത്തേതില്‍, സ്വകീയനിലപാട്‌ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉര്‍ജ്ജവും മാതൃഭൂമിയുടെ ആനുകാലികദൌത്യനിര്‍വഹണത്തെ സ്വാധീനിച്ചു എന്നു കാണാം. ഈ രണ്ടു ഘട്ടങ്ങളില്‍ മാതൃഭൂമി അഭിമുഖീകരിച്ചത്‌, ഹിന്ദുമതത്തിലെ സവര്‍ണ്ണാവര്‍ണ്ണവൈരുദ്ധ്യവും മതസഞ്ചയത്തിലെ ഹിന്ദുത്വ - ന്യുനപക്ഷവൈരുദ്ധ്യവുമാണ്‌ എന്ന്‌ രാഷ്ടീയാപഗ്രഥനസൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ കാണാവുന്നതാണ്‌. ഹീന്ദുത്വ-ന്യനപക്ഷ വൈരുദ്ധ്യത്തോട്‌ നേരായി പ്രതികരിക്കാനായ മാതൃഭമിക്ക്‌ സവര്‍ണ്ണാവര്‍ണ്ണവൈരുദ്ധ്യത്തിനു മുന്നില്‍ അതിനു കഴിയാതെ പോയതെന്്‌ എന്ന ചോദ്യം പ്രസക്തമാണ്‌. അധിനിവേശാനന്തരവിമര്‍ശനത്തില്‍ ഉഭയത്വം, സങ്കരത്വം എന്നുള്ള പരികല്ലനകളിലൂടെ വിശദീകരിക്കുന്ന പ്രതികരണസങ്കിർര്‍ണതയെന്ന ജ്ഞാനപരമായ ഒരു പരിമിതിയുണ്ട്‌. മാതൃഭൂമിയുടെ ഇരട്ടമുഖത്തെ വിശകലനം ചെയ്യാന്‍ അതു വെളിച്ചം വീശും.” “കൊളോണിയലിസത്തിന്റെ സാസ്കാരികപ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഘടനാവാദാനന്തരചിന്തയുടെ വെളിച്ചത്തില്‍ നടത്തുന്ന വിശകലന”മാണ്‌ അധിനിവേശാനന്തരവിമര്‍ശനം. “ആഗോളവത്കരണത്തിന്റെ ഏകമുഖത്വം” ലോകത്തെ ഒരു “പുനര്‍കോളനീകരണത്തിലേയ്ക്കു നയിക്കുമോ എന്ന ഭീതി” നിലനിര്‍ത്തുന്ന ഇന്നത്തെക്കാലത്ത്‌ അധിനിവേശാനന്തരവിമര്‍ശനത്തിന്റെ രാഷ്ടീയത സാംസ്കാരികപഠനങ്ങളുടെ ധാരയിലേയ്ക്ക്‌ 208 ഉള്‍ച്ചേരുന്നതാണ്‌.”* അധിനിവേശകാലത്ത്‌ അധിനിവേശത്തിന്റെ ചില ഇരകള്‍ അധിനിവേശകര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന്‌ അധിനിവേശാനന്തരവിമര്‍ശനം ഓര്‍മ്മിപ്പിക്കുന്നു. അവരില്‍, ഇരട്ടപ്രതികരണത്തിന്റേതായ പരിമിതികള്‍ വരും. അധിനിവേശത്തിന്റെ പ്രയോഗസന്ദര്‍ഭത്തില്‍മാത്രമല്ല, ഏതു ജ്ഞാനസന്ദര്‍ഭത്തിനും ഇത്തരം പ്രതിബദ്ധതാപ്രതിസന്ധി ബാധകമാണ്‌. രാഷ്ടീയമായ പരിമിതികള്‍ നേരിടുന്ന ഇന്ത്യയിലെ മേധാവിത്വ പ്രത്യയശാസ്ത്രകര്‍തൃത്വത്തിന്റെതന്നെ പ്രതിസന്ധിയാണ്‌ മാതൃഭൂമിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളിലൂടെ പുറത്തുവന്നത്‌ എന്ന്‌ ആ നേോട്ടപ്പാടിലൂടെ കണ്ടെത്താവുന്നതാണ്‌. ഹിന്ദുത്വ - ന്യനപക്ഷവൈരുദ്ധ്യത്തിന്റെ രാഷ്ട്രീയസന്ദര്‍ഭത്തില്‍ മാ൭൫2/ മതേതരപക്ഷത്താണ്‌. പിന്നാക്കസമുദായക്കാരുടെ പ്രശ്നത്തിലും പൊതുസന്ദര്‍ഭങ്ങളില്‍ പിന്നാക്കാനുകൂല നിലപാടെടുക്കാന്‍ മാതൃഭൂമിക്കു കഴിയും. പക്ഷേ, വിന്നാക്കക്കാരുടെ പ്രശ്നം ഏറ്റവും തീക്ഷ്ണമായി രംഗത്തുവരുമ്പോള്‍, രാഷ്ട്രവും ജനതയും രണ്ടായിപ്പിളരും വിധം അത്‌ കണ്‍മുമ്പില്‍ വന്നുനില്ക്കുമ്പോള്‍, മാതൃഭൂമിയുടെ പ്രത്യയശാസ്ത്രം അവരെ നയിക്കും. അത്‌ അവര്‍ണ്ടവിരുദ്ധതയും സവര്‍ണ്ണാനുകൂലതയുമായി വെളിപ്പെടും. 4.3. മധ്യകാലമാതൃഭൂമി. മനസ്സിലാക്കലുകള്‍, മനനങ്ങള്‍ മധ്യകാല മാതൃഭമിയുടെ സ്്രല-സൂക്ഷ്മതലപഠനമാണ്‌ ഇവിടെ പൂര്‍ത്തിയാകുന്നത്‌. പ്രഭവകാലത്തെ സര്‍വ്വവിഷയ മാതൃഭൂമി സര്‍വ്വവിഷയത കൈയൊഴിഞ്ഞ്‌ സാഹിത്യമാതൃഭമിയായി എന്നാണ്‌ ആദ്യകാല മാതൃഭൂമിയുടെ വിശകലനത്തിലൂടെ കഴിഞ്ഞ അധ്യായത്തില്‍ക്കണ്ടത്‌. മധ്യകാല മാതൃഭൂമിയുടെ പ്രതിപാദന - പ്രതിപാദ്യ വിശകലനങ്ങളിലൂടെ ഇപ്പോള്‍ കണ്ടെത്തുന്നത്‌ പിറന്നുവീണ്‌ ആറുപതിറ്റാണ്ടു പിന്നിടുമ്പോള്‍ ആദ്യകാലഘട്ടത്തിന്റെ അന്ത്യത്തിലെ സാഹിത്യമാതൃഭശ്ൂമ/ 209 തീവ്രസാഹിത്യമാതുഭമിയായിമാറി എന്നാണ്‌. കൈവിട്ട സാമൂഹികത കൈയേലിക്കേണ്ടി വരുമ്പോള്‍ മാതൃഭൂമി അനുഭവിക്കേണ്ടിവരുന്ന രാഷ്ടീയസ്വത്വപ്രതിസന്ധിയാണ്‌ അടിയന്തരാവസ്ഥാമാതുഭൂമിയുടെയും മണ്ഡല്‍ വിരുദ്ധ സമരകാല മാതൃഭമിയുടെയും മസ്ജിദ്‌ തകര്‍ക്കല്‍ കാല മാതൃഭമ്യുടെയും പ്രമേയാധിഷ്ഠിതവിശകലനം സ്പഷ്ടീകരിച്ചത്‌. തീവ്രസാഹിത്യതയിലേയ്ക്കുള്ള മാതൃഭൂമിയുടെ രീതിമാതൃകാവ്യതിയാനത്തിനുപിന്നില്‍ ആനുകാലികപ്രസിദ്ധീകരണമെന്ന പ്രത്യയശാസ്ത്രപ്രരൂപത്തിന്റെ ജന്മപ്രശ്നംതന്നെയാണുള്ളത്‌. സ്വന്തം ചരിത്രത്തിലെ മധ്യകാലം പിന്നിടുമ്പോള്‍, 1990-കളിലെത്തുമ്പോള്‍ മാതൃഭൂമി കാഴ്ചവയ്ക്കുന്നത്‌ സാഹിത്യരതിതന്നെയാണ്‌. അത്‌, ഒരു സാംസ്കാരികരോഗലക്ഷണവുമാണ്‌. “സാഹിത്യേതരം എന്നുപറയാവുന്ന” ഒട്ടേറെ “വ്യവഹാര”ങ്ങള്‍ നമുക്കുണ്ട്‌. അവ കൂടി ഉള്‍ച്ചേര്‍ന്നതാണ്‌ ജീവിതം. അവകൂടി പരിഗണിക്കുമ്പോഴേ സംസ്കാരത്തിന്റെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നോക്കിക്കാണലാകൂ. എന്നാല്‍, അവയെ “സാഹിത്യത്തിന്റെ മാനദണ്ഡങ്ങള്‍കൊണ്ട്‌” മാത്രം “അളക്കാനുള്ള പ്രവണത” സജീവമാണ്‌. പ്രത്യേകിച്ച്‌ “കേരളത്തിലെ അക്ഷരമണ്ഡല”ത്തില്‍. ഇതിനൊരു ഉറവിടവുമുണ്ട്‌: “ആധുനികതയുടെ ലോകവീക്ഷണം”. അതിന്റെ പ്രഭാവത്തില്‍ “കേരളത്തില്‍ രൂപംകൊണ്ട”താണ്‌ ഈ പ്രവണത.5! ഇതുതന്നെയാണ്‌, മാതൃഭൂമി അതിന്റെ മധ്യകാലത്തിന്റെ അന്ത്യത്തില്‍ പ്രകടിപ്പിച്ച തീവ്രസാഹിത്യതയുടെ പിന്നില്‍. മാതൃഭൂമിയുടെ നിര്‍ദ്ദിഷ്ടകാലത്തള്ള ഒരു പ്രവണതയായിമാത്രം ഇതിനെ ചുരുക്കിക്കാണാനുമാകില്ല. കേരളത്തിലെ ആനുകാലികപഠനങ്ങളില്‍ ഉണ്ടെന്ന്‌ നേരത്തേ ഈ പഠനം കണ്ടെത്തിയ രോഗവും ഇതുൃതന്നെയായിരുന്നു. ഇതേ പ്രശ്ൂംതന്നെ ഇവിടത്തെ 210 പൊതുമണ്ഡലത്തില്ലമുണ്ടെ്നും നേരത്തേ കണ്ടിരുന്ന. ആനുകാലിക സാഹിത്യപുജയായാണ്‌, ആദ്യകാല ആനുകാലികങ്ങളുടെ പഠന സന്ദര്‍ഭത്തില്‍ അതിനെ കണ്ടത്‌. പ്രമുഖമായ അര്‍വാചീനകാല ആനുകാലികമായ മാതൃഭൂമിയുടെ പ്രത്യയശാസ്ത്രത്തിലും സാഹിത്യപൂജയുണ്ട്‌ എന്നാണ്‌ ഇപ്പോഴത്തെ കണ്ടെത്തല്‍. ആ പ്രശ്നങ്ങളടെയെല്ലാം അടിയിലുള്ളത്‌ സാഹിത്യരതി എന്ന സാംസ്കാരികരോഗമാണെന്ന ലക്ഷണനിര്‍ണ്ണയമാണ്‌ ഇപ്പോള്‍ ഈ പഠനത്തില്‍ ഉത്ഭവിച്ചിരിക്കുന്നത്‌. 211 പിന്‍കുറിപ്പുകള്‍ 'ഷാനവാസ്‌, പി. പി. ‘ചരിത്രകാരന്റെ പണിപ്പുര (ആമുഖം). മകാളാോണ്ിയലിസം സംസ്ക്കാരം പാരമ്പര്യഞ്യദ്ധിജിവികള്‍. തിരുവനന്തപുരം: ചിന്ത 2006 7 2“സിദ്ധാന്തബദ്ധമായ രീതിയിലല്ലാതെ ഒരുകാലത്തും ചരിത്രജ്ഞാനത്തിനു നിലനില്‍്ക്കാനാവില്ല... സിദ്ധാന്തമില്ലാതെ ചരിത്രമില്െന്ന (no theory no history) വീക്ഷണഗതി ചരിത്രരചനയില്‍... പ്രബലമാവുകയുമാണ്‌. സ്വയം സംസാരിക്കുന്ന വസ്തുതകളിലൂടെ വെളിപ്പെട്ടുവരുന്ന ശുദ്ധചരിത്രത്തെക്കുറിച്ചുള്ള (റാങ്കെ സ്കൂളിന്റെ) പ്രതീക്ഷകള്‍ക്ക്‌ ഇപ്പോള്‍ ചരിത്രവിജ്ഞാനത്തിന്റെ കാഴ്ചപ്പുരകളില്‍മാത്രമേ സ്ഥാനമുള്ളൂ,” (സുനില്‍ പി. ഇളയിടം. ചതിത്രം പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും. കോഴിക്കോട്‌: മാതൃഭമ/ 2004 11) “പ്ലേറ്റോ മുതല്‍ ഹെൌഗല്‍ വരെയുള്ള പാശ്ചാത്യമുഖ്യധാരാകലാചിന്ത അടിസ്ഥാനപരമായി പ്രതിനിധാനാത്മകമാണ്‌ (representational). കലയില്‍ സംഭവിക്കുന്നതു യാഥാര്‍ത്ഥയത്തിന്റെ പ്രവര്‍ത്തനമല്ല പ്രതിഫലനമാണ്‌ എന്ന സങ്കല്ലത്തെ ആധാരമാക്കുന്ന ചിന്തകളാണവ എന്നര്‍ത്ഥം. പാശ്വാത്യമുഖ്യധാരാചിന്തയിലുടനീളം യാഥാര്‍ത്ഥ്യം പദാര്‍ത്ഥവും ചൈതന്യവുമായി പിളര്‍ന്നുനില്ക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ഫലമാണിത്‌.” (രാജീവന്‍, ബി. ൭൭ജവരാഷ്ടിയവും ജനസഞ്ചയവും. കോഴിക്കോട്‌: റാസ്ബെറി 2013 30) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 5 ജനുവരി 1960. പുസ്തകം 37, ലക്കം 2 5(1) “വയലിന്റെ രോമാഞ്ചം”, മുഖചിത്രം, ഫോട്ടോഗ്രാഫറുടെ പേരില്ല, (2) “കഥകളിപരിഷ്കരണം', കത്ത്‌, (3) “ജെ. സി. കുമരപ്പ', ലേഖനം, വി. എം. ചന്ദ്രശേഖരന്‍, (4) കാറ്റും വെളിച്ചവും”, കവിത, ഇടശ്ശേരി, (5)' അപരിചിതമിത്രം', ചെറുകഥ, സി. ബി. കുമാര്‍, (6)' ഇരുമ്പരൂണ്‌', കവിത, ഒ. എം. അനുജന്‍, (7) ‘“അടുക്കളപ്പള്ളിക്കൂടം', ആത്മകഥ, വേദ്‌ മേത്ത, (8) ‘ഒരു ദൂര്‍വ്ൃത്തന്റെ ദുരന്തം, ഓര്‍മ്മക്കുറിപ്പുകള്‍, കെ. കേശവമേനോന്‍, (9) ‘കവിത ചിത്രത്തില്‍”, കാര്‍ടൂണ്‍ സ്ട്രിപ്പ്‌, ഒ. വി. വിജയന്‍, (10) “കാളപൂട്ട്‌, ഫോട്ടോ ഫീച്ചര്‍, ഫോട്ടോ ഗ്രാഫറുടെ പേരില്ല, (11) “സരോരുഹാസനജായേ', സംഗീതപാഠം, (12) “അമ്പിളി”, കവിത, കെ. ടി. കൃഷ്ണവാരിയര്‍, 212 (13)' യാനൈ വളര്‍ത്ത വാനമ്പാടി”, സിനിമ, സുലൈഖാ ബീവി, (14) “നവദമ്പതികള്‍”, ചെറുകഥ, നന്തനാര്‍, (15) “എന്നെ ഏറ്റവും ആകര്‍ഷിച്ച വ്യക്തി”, ലേഖനം, കുട്ടേട്ടന്‍, (16) ‘കുളിര്‍കാറ്റിനോട്‌”, കവിത, പുനൂര്‍ കെ. കരുണാകരന്‍, (17) പനിനീര്‍പ്പൂക്കള്‍, ചെറുകഥ, വി. ടി. വാസുദേവന്‍, (18) “ശാസ്ത്രസാഹിത്യം”, ലേഖനം, ഭാസ്കരപ്പണിക്കര്‍, (19) “വിശറിനൃത്തം', ഫോട്ടോ, (20) “കൈപ്പറ്റി”, പുസ്തകവാര്‍ത്ത. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 3 ജനുവരി 1960) “കഥകളി പരിഷ്കരണം” കലാരൂപത്തെക്കുറിച്ചുള്ള കത്തായതിനാലും ‘കവിത ചിത്രത്തില്‍” എന്ന ഒ. വി. വിജയന്റെ കാര്‍ട്ടൂണ്‍ സ്ടിപ്പ്‌ സര്‍ഗ്ഗാത്മകരചനയായതിനാലും സാഹിത്യയിനമായി കണക്കാക്കുന്നു. “വയലിന്റെ രോമാഞ്ചം” എന്ന മുഖത്താള്‍ ഫോട്ടോയും ‘കാളപൂട്ട്‌ ഫോട്ടോ ഫീച്ചറിലെ ഫോട്ടോകളും ‘വിശറിനൃത്തം” ഫോട്ടോയും സര്‍ഗ്ഗാത്മകരചനകളായാണ്‌ കാണപ്പെടുന്നത്‌. അതിനാല്‍, അവയെ സാഹിത്യയിനങ്ങളായി എണ്ടുന്നു. ‘“സംഗീതപാഠം', ശാസ്ത്രീയസംഗീതം പഠിപ്പിക്കാനുള്ള പംക്തിയാണ്‌. ഇതും സര്‍ഗ്ഗാത്മകാവിഷ്കാരത്തിനുള്ള ശ്രമമെന്ന നിലയ്ക്ക്‌ സാഹിത്യയിനമായി പരിഗണിക്കുന്നു. “കൈപ്പറ്റി” പുസ്തകസംബന്ധിയായ ഉള്ളടക്കമായതിനാലും സാഹിത്യയിനമായിക്കൂട്ടുന്നു. 7(1) “ജന്മം, ജീവിതം, ജീവനം', കത്ത്‌ (2) “ഒരു തിരുത്ത്‌”, കത്ത്‌ (3)' കൃഷി അമേരിക്കയില്‍”, ലേഖനം, എന്‍. വി. കൃഷ്ണവാരിയര്‍, (4) “ഡോക്ടര്‍ ജോണ്‍ മത്തായിയുടെ നിര്യാണത്തില്‍ അനുശോചനം”, ഫോട്ടോ, (5) കാണ്ടാമൃഗം, ലേഖനം, എം. എസ്‌. പിള്ള, (6) “ഷിക്കാഗോ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനു പോയ സി. എം. ജോസഫ്‌', ഫോട്ടോ, (7) “സംഗീതത്തില്‍ എം. ലിറ്റ്‌ നേടിയ മിസിസ്‌ വിജയരാഘവന്‍”, ഫോട്ടോ, (8) “അണുശക്തിയെ കീഴടക്കാമോ?', ലേഖനം, ജോര്‍ജ്ജ്‌ ഗാമോ, (9) “വിവാഹവേദി”, ഫോട്ടോകള്‍, (10) “പാപ്പാ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌ വിജയികള്‍”, ഫോട്ടോ, (11) “കാമുകിയും കടക്കാരും” നാടകസംഘം, ഫോട്ടോ, (12) “പൊടിക്കൈ” നാടകസംഘം, ഫോട്ടോ, (13) “മനുഷ്യസ്നേഹികള്‍” നാടകസംഘം, ഫോട്ടോ, (14) കുട്ടികളുടെ ഫോട്ടോകള്‍, 213 (15) ബാലംസഘം - പേരും നമ്പറും, (16) ശിശുദിന സ്റ്റാമ്പ്‌, ഫോട്ടോ, (17) അമേരിക്കയില്‍ ഉപരിപഠനത്തിനുപോകുന്ന കുമാരി വി. സുഭദ്രനായര്‍', ഫോട്ടോ, (18) 'പാരച്യട്ടില്‍ വിമാനത്തില്‍നിന്നു ചാടിയ ആദ്യത്തെ ഇന്ത്യക്കാരി”, ഫോട്ടോ, (19) “അന്നാ ചാണ്ടിക്ക്‌ യാത്രയയപ്പ്‌, ഫോട്ടോ. (20) “കളരി സംഘം”, ഫോട്ടോ, (21) “റിട്ടയഡായി' നാടകസംഘം, ഫോട്ടോ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 5 ജനുവരി 1960) $അനുസ്മരിച്ചോ അനുമോദിച്ചോ ഒക്കെ നല്‍കിയ വ്യക്തികളുടെ ഫോട്ടോകള്‍ സര്‍ഗ്ഗാത്മകയിനങ്ങളായല്ല ആഴ്ചപ്പതിപ്പില്‍ ഇടംപിടിച്ചത്‌ എന്നതിനാല്‍ സാഹിത്യേതരവിഭവങ്ങളായി പരിഗണിക്കുന്നു. 9മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 5 ജനുവരി 1975. പുസ്തകം 52, ലക്കം 42 10(1) “മലയാളം ടൈപ്പ്‌ റൈറ്റര്‍”, കത്ത്‌, (2) 'കൃഷ്ണമേനോന്‍', കത്ത്‌, (3) ‘തങ്കത്തകിടും താളിയോലയും”, കത്ത്‌, (4) “ഭാരതീയസാഹിത്യങ്ങളുടെ താരതമ്യപഠനം”, ലേഖനം, ഡോ. കെ. എം. ജോര്‍ജ്ജ്‌, (൭) ‘കുത്തൊഴുക്കിന്റെ ഉത്ഭവസ്ഥാനങ്ങള്‍”, നോവല്‍, നരേന്ദ്രപ്രസാദ്‌, (6) “ഹോ ചിമിന്റെ നാട്ടില്‍, യാത്രാവിവരണം, ടെ. ജെ. എസ്‌. ജോര്‍ജ്ജ്‌, (7) “തുടുത്ത മുല്ലപ്പുക്കള്‍', കവിത, കെ. വി. രാമകൃഷ്ണന്‍, (8) “സാക്ഷി”, കുറ്റാന്വേഷണകഥ, പുവത്തുങ്കല്‍, (9) “അനുയായി”, ചെറുകഥ, എം. സുകുമാരന്‍, (10) “സര്‍വജിത്തിന്റെ സമുദ്രസഞ്ചാരം', കുട്ടികള്‍ക്ക്‌ ഒരു നീണ്ടകഥ, മാലി, (11) “റേഷന്‍”, കവിത, ജാതവേദന്‍, (12) “ബുള്ളം സ്ളേയറും”, കഥ, മാന്നാര്‍ കെ. വി. ശങ്കര്‍, (13) “പ്രജ്ഞ, കവിത, രഘുനാഥന്‍ കണ്ടോത്ത്‌, (14) “നീയും ഞാനും”, കവിത, ജാതവേദന്‍, (15) “പടക്കം”, കവിത, എം. കെ. ശശികുമാര്‍, (16) “അത്ഭുതമനുഷ്യന്‍”, ചിത്രകഥ, സോമനാഥന്‍. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 5 ജനുവരി 1975) 214 ''*മലയാളം ടൈപ്പ്‌ റൈറ്റര്‍” ഭാഷാപുരോഗതി വിഷയമാക്കുന്ന കത്താണ്‌. “കൃഷ്ണമേനോന്‍” വി. കെ. കൃഷ്ണമേനോന്റെ ജീവചരിത്രം സംബന്ധിച്ച കത്തും. 'തങ്കത്തകിടും താളിയോലയും” സംസ്കാരവിഷയിയായ കത്തുമാണ്‌. അതിനാല്‍, “വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയിലെ ഈ മൂന്നിനങ്ങളും സാഹിത്യവിഭാഗത്തില്‍ പെടുത്തുന്നു. ‘അത്ഭുതമനുഷ്യന്‍” എന്ന ചിത്രകഥാപംക്തി സര്‍ഗ്ഗാത്മകയിനമായതിനാല്‍ സാഹിത്യവിഷയകമായി കണക്കുകൂട്ടുന്നു. '2(1) ഉള്ളടക്കം, (2) 'അടുക്കളതൊട്ടു വ്യവസായകേന്ദ്രങ്ങള്‍വരെ', ലേഖനം, ഫ്രെഡറിക്‌ ഐ. ഓഡ്‌ വേ, (3) “ഇലക്ട്രോണിക്‌ വ്യവസായം ഇന്ത്യയില്‍”, ലേഖനം, പയ്യഴി കുമാരനുണ്ണി, (4) “ശബ്ദംകൊണ്ടു പ്രവര്‍ത്തിക്കുന്ന കൈകള്‍', കുറിപ്പ്‌. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 5 ജനുവരി 1975) '3മാതൃഭമി ആഴ്ചപ്പതിപ്പ്‌, 28 ഏപ്രില്‍ 1985. പുസ്തകം 63, ലക്കം 7 14(1) “മാധവിക്കുട്ടിയുടെ കവിത', കത്ത്‌, (2) “നല്ല രണ്ടു ലേഖനങ്ങള്‍', കത്ത്‌, (3) “സ്ത്രീപര്‍വം', കവിത, ബി. ഉണ്ണികൃഷ്ണന്‍, (4) “തായാട്ട്‌ ശങ്കരന്റെ പൈതൃകം”, ലേഖനം, പി. ഗോവിന്ദപ്പിള്ള, (5) “ഇന്നലെയുടെ ബാക്കി”, നോവല്‍, കെ. എന്‍. മോഹനവര്‍മ്മ, (6) “സുവര്‍ണ്ഠലത്‌, നോവല്‍, ആശാപഹൂണ്ണാദേവി, (7) “ഈ ചരിത്രത്തില്‍ ഈ പ്രകൃതിയില്‍”, ലേഖനം, സച്ചിദാനന്ദന്‍, (8) ചുവന്ന പൂവ്‌”, ചെറുകഥ, എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌, (9) “ആദിരൂപവും സിദ്ധരൂപവും”, ലേഖനം, കളര്‍കോട്‌ വാസുദേവന്‍ നായര്‍, (10) “രക്തപരിശോധന, ചെറുകഥ, പി. ആര്‍. നാഥന്‍, (11) ‘മുച്ചകടികം', കത്ത്‌-1, (12) “മുചചകടികം', കത്ത്‌-2, (13) “കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്‌", അറിയിപ്പ്‌, (14) അറിയിപ്പ്‌ (തലക്കെട്ടില്ല), കുട്ടേട്ടന്‍, (15) “ലോകാവസാനം”, കഥ, പദൂജ പി. ജി. (16) 'കൃഷ്ണകഥ മണ്ണം വിണ്ം”, കവിത, വി. എ. കേശവന്‍ നന്പൂതിരി, (17) “മരക്കുതിര, കവിത, രവീന്ദ്രന്‍ പുലാക്കാട്ട്‌, (18) “ഒരു മഞ്ഞുതുള്ളി”, കഥ, കെ. പ്രമോദ്‌, 215 (19) 'നിഷ്കളങ്കതയുടെ പുവ്‌, കഥ, എസ്‌. കുമാര്‍, ബോംബെ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 28 ഏപ്രില്‍ 1985) 'ട'വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയിലെ മാധവിക്കുട്ടിയുടെ കത്ത്‌ മാധവിക്കുട്ടിയുടെ കവിതാത്മകമായ കുറിപ്പുകളെക്കുറിച്ചാണ്‌. “നല്ല രണ്ട്‌ ലേഖനങ്ങള്‍” എന്ന കത്ത്‌ വി. പി. ശിവകുമാറിന്റെ ലേഖനങ്ങളെക്കുറിച്ചുള്ളതും. ഉള്ളടക്കം പരിഗണിച്ച്‌ അവ സാഹിത്യയിനങ്ങളായി കണക്കാക്കുന്നു. “മുചചകടികം” എന്ന പേരിലുള്ള കത്തുകള്‍ രണ്ടും, ആ പേരിലുള്ള നാടകം വിഷയമാക്കുന്ന ലേഖനങ്ങളെക്കുറിച്ചാണ്‌. ‘കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്‌” അന്തരിച്ച യുവകവിയുടെ പേരിലുള്ള സാഹിത്യ അവാര്‍ഡിന്റെ അറിയിപ്പും. അതിനാല്‍, അവയെയും സാഹിത്യയിനങ്ങളില്‍പ്പെടുത്തുന്നു. '(1) ഉള്ളടക്കം, (2) “ചോരമണക്കുന്ന ലങ്ക്‌, കത്ത്‌-1, (3)' ചോരമണക്കുന്ന ലങ്ക, കത്ത്‌-2, (4) “ചോരമണക്കുന്ന ലങ്ക, കത്ത്‌-3, (5)' ചോരമണക്കുന്ന ലങ്ക, കത്ത്‌-4, (6) “വിമോചനം', കത്ത്‌, (7) നിര്‍ദ്ദേശം”, കത്ത്‌, (8) “സ്പോര്‍ട്സ്‌ കോളം', കത്ത്‌, (9) “സൈക്കോ അനാലിസിസിന്‌ നൂറു തികയുന്നു', ലേഖനം, നിത്യചൈതന്യയതി, (10) “കുട്ടികളുടെ ഫോട്ടോകള്‍”, ബാലപംക്തി. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 28 ഏപ്രില്‍ 1985) '7ബാലപംക്തിയിലെ കുട്ടികളുടെ ഫോട്ടോകള്‍, കലാപരതയുടെ പ്രതിനിധാനങ്ങളായല്ല ആഴ്ചപ്പതിപ്പില്‍ ഉപയോഗിക്കപ്പെട്ടത്‌ എന്നതുകൊണ്ട്‌ സാഹിത്യേതരവിഭവങ്ങളായി പരിഗണിക്കുന്നു. '8മാതൃഭമി ആഴ്ചപ്പതിപ്പ്‌. 7 ജനുവരി 1990 പുസ്തകം 67, ലക്കം 44 '9(1) “മലയാളത്തിന്റെ ഭാവി”, ആമുഖം, എം. ടി., (2) ‘രാധയെപ്പറ്റി”, കത്ത്‌, (3) അതേവിഷയം, തലക്കെട്ടില്ല, കത്ത്‌, (4) “ആശാന്റെയോ ശ്രീ നാരായണ ഗൃരുവിന്റെയോ?', കത്ത്‌, 216 (5) ‘GRAIMIO6EB’, AO, (6) “അരങ്ങുകാണാത്ത നടന്‍), കത്ത്‌, (7) “അതേ വിഷയം', തലക്കെട്ടില്ല, കത്ത്‌, (8) “ആശ്രമത്തിലേയ്ക്ക്‌', കത്ത്‌, (9) “ഈ കലാകാരനെ മനസ്സിലാക്കൂ”, ലേഖനം, എം. കൃഷ്ണന്‍ നായര്‍, (10) “കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍, ലേഖനം, കെ. രാമകൃഷ്ണന്‍, (11) അപ്പണ്ണിസ്സാമി', ആത്മകഥ, തിക്കോടിയന്‍, (12)'’ ചാവേര്‌, നോവല്‍, വത്സല, (13)' യാത്രയില്‍ ഒരു നിമിഷം”, കവിത, കെ. എല്‍. ശ്രീകൃഷ്ണദാസ്‌, (14) ‘മധുരക്കിനാവ്‌”, കവിത, കടവനാട്‌ കുട്ടിക്കൃഷ്ണന്‍, (15) “കരുണാലയം”, നോവല്‍, കെ. സുരേന്ദ്രന്‍, (16) “മേമ്പൊടി”, കാര്‍ട്ടൂണ്‍, അബു, (17) “അനശ്വരമായ ചിരി”, ലേഖനം, ബി. എം. ഗഫൂര്‍, (18) “ഗ്രാമവിഡ്തി'; കഥ, കാമിലോ ഹോസെ, (19) “തലക്കാവേരി തീര്‍ത്ഥോത്സവം', ലേഖനം, കെ. പി. ആന്റണി, (20) “ദൂരദര്‍ശിനി”, നോവല്‍, ശീര്‍ഷേന്ദു മുഖോപാധ്യായ, (21) “മലമുകളിലെ തീര്‍ത്ഥക്കരയില്‍', ലേഖനം, ബി. സുരേന്ദ്രന്‍, (22) “സൂര്യനു താഴെ അനാഥര്‍”, ചെറുകഥ, എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌, (23) “അന്വേഷണം”, കവിത, ഏവൂര്‍ പരമേശ്വരന്‍, (24) “മഴവില്‍ക്കാവടി”, സിനിമാനിരൂപണം, കോഴിക്കോടന്‍, (25) “തുമ്പ്‌, കവിത, കെ. വി. ബേബി, (26) *ഒറ്റവരിക്കവിത്‌, തലക്കെട്ടില്ല, കുട്ടേട്ടന്‍, (27)' കുട്ടനും മുത്തശ്ശിയും”, കഥ, ആസാദ്‌ ഹരിപ്പാട്‌, (28) ക്വിസ്‌, കഥ, ഹരിദാസന്‍ പി., (29) 'ചിക്കു അറിയാന്‍”, കഥ, രജിതന്‍ കണ്ടാണശ്ശേരി, (30) “യാത്രാദാഹം”, കവിത, കെ. വി. രാമകൃഷ്ണന്‍, (31) തിരിച്ചുവരാത്ത കപ്പല്‍', ക.വി., (32) 'മലമുത്തിയുടെ മക്കള്‍”, നോവല്‍, ആര്യന്‍ കണ്നൂര്‍, (33) “ഖലീഫ എന്ന മുക്കുവന്‍', കാര്‍ട്ടൂണ്‍, പ്രദീപ്‌ കുമാര്‍, (34) “ചെറുകഥയെപ്പറ്റി”, കത്ത്‌, (35) “കഥയെപ്പറ്റി”, കത്ത്‌, (36) “അക്ഷരപൂജ്‌, കെ. വി. ആര്‍., 217 (37) ‘HLODIOE! HEQAIGo ao’, GAIUMo, ADMTYY AAIOM, (38) ‘OOdofG!, പുസ്തകപ്പട്ടിക, (39)' പാലാട്ട്‌ കോമന്‍”, ചിത്രകഥ, പി. കൃഷ്ണമൂര്‍ത്തി. (മാതൃഭ്മി ആഴ്ചപ്പതിപ്പ്‌ 7 ജനുവരി 1990). 20'പാലാട്ട്‌ കോമന്‍” ചിത്രകഥയായതിനാല്‍ സാഹിത്യയിനമായിക്കണക്കാക്കുന്നു. “കൈപ്പറ്റി” പുസ്തകസംബന്ധിയായതിനാല്‍ സാഹിത്യസംബന്ധി എന്നു നിര്‍ണ്ണയിക്കുന്നു. 21(1) “കൊളസ്റ്ററോള്‍, കത്ത്‌, (2) ‘കുട്ടികളുടെ ഫോട്ടോകള്‍), (3) “ഫോട്ടോ - പോസ്റ്റര്‍ മത്സരം”, കത്ത്‌. (മാതൃഭമ/ ആഴ്ചപ്പതിപ്പ്‌ 7 ജനുവരി 1990) കുട്ടികളുടെ ഫോട്ടോകള്‍ കലാസ്ഷ്ടിയായല്ല ആനുകാലിക ഉള്ളടക്കത്തില്‍ പരിഗണിക്കപ്പെട്ടീരിക്കുന്നത്‌ എന്നതുകൊണ്ട്‌ സാഹിത്യേതരവിഭവമായി നിര്‍ണ്ണയിക്കുന്നു. 23കാഴ്ചബംഗ്ലാവു സംസ്കാരത്തെ ഡോ. സി. രാജേന്ദ്രൻ ഇങ്ങനെ വിശദമാക്കുന്നു: “മ്യൂസിയം, കലാശില്ലത്തെ അതു രൂപമെടുത്ത ചുറ്റപാടില്‍നിന്ന്‌ അടര്‍ത്തിയെടുത്ത്‌ ഒരു കാഴ്ച വസ്തുവാക്കിമാറ്റുന്നു. ജീവിതധാരയില്‍ ആമഗ്നമായ അവസ്ഥയിലല്ല കലാശില്ലം തിരിച്ചറിയപ്പെടുന്നത്‌. അതു കൃത്രിമമായൊരു ‘ദൃശ്ൃപരിസരത്തില്‍ൽ' ആഖ്യാനാത്മകമായ ക്രമീകരണത്തിലെ ഒരു കണ്ണിയായി നോക്കപ്പെടുകയാണ്‌.” (രാജേന്ദ്ര, (ഡോ.) സി. ൌദ്ര്യശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ 2000 100) 2**മലയാളവകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം അനുഭവിക്കുന്ന പ്രതിസന്ധി തൊട്ടറിഞ്ഞത്‌, സാഹിത്യത്തിന്റെ സാമ്പ്രദായികമായ അതിര്‍വരമ്പുകള്‍ ദേദിച്ച്‌ ഭാഷാപഠനം ഇങ്ങനെ നീങ്ങിയപ്പോഴാണ്‌ (സംസ്കൃതസര്‍വ്വകലാശാലയില്‍ സാംസ്കാരികപഠനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍). മലയാളം സാഹിത്യഭാഷയായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന അസുഖകരമായ അറിവായിരുന്നു അത്‌. ഉന്നതവിദ്യാഭ്യാസത്തിലുള്‍പ്പെടെ പഠനഭാഷ ഇംഗ്ലീഷായിരിക്കുമ്പോള്‍ വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം അനുഭവിക്കുന്ന മുരടിപ്പ്‌ വ്യക്തമാക്കപ്പെട്ടു.സാമ്പത്തിക സാമൂഹ്യ രാഷ്ടീയ രംഗത്തെ തുറന്ന സംഘര്‍ഷത്തില്‍ പങ്കാളിയായി, അതുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിശകലനത്തില്‍നിന്നും ഭാഷ നേടിയെടുക്കേണ്ട പരിണാമോര്‍ജ്ജം മലയാളത്തിനു നഷ്ടമാകുന്നതു വ്യക്തമായി. മലയാളഭാഷയുടെ ഈ നഷ്ടം മലയാളിയുടെ ബോധപരിണാമത്തിന്റെ പൊതുനഷ്ടമാണെന്നു തിരിച്ചറിയപ്പെട്ടു.” (മലയാളപഠനസംഘത്തിനുവേണ്ടി ദിലീപ്കുമാര്‍, കെ. വി. 218 തുടങ്ങിയവര്‍. “ആമുഖം”. സംസ്ക്കാരപഠനം ചരിത്രം സിദ്ധാന്തം പ്രഭയാഗം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011 11) 25*മനുഷ്യപക്ഷത്തു നിന്നു നോക്കുമ്പോള്‍ ശാസ്ത്രമുള്‍പ്പെടെയുള്ള സര്‍വവും ഭാഷാപ്രയോഗങ്ങള്‍ തന്നെയാണ്‌... കേരളീയന്റെ ബൌദ്ധികലോകത്തെ മലയാളം ഒരു ഭാഷയെന്ന നിലയില്‍ പ്രതിനിധീകരിക്കുന്നില്ല... മലയാളഭാഷയെന്നാല്‍ മലയാളസാഹിത്യമെന്ന ചുരുക്കെഴുത്തായിരിക്കുന്നു... മലയാളഭാഷയെന്നാല്‍ തത്വശാസ്ത്രത്തിന്റെയോ ചരിത്രശാസ്ത്രത്തിന്റെയോ സാമ്പത്തികശാസ്ത്രത്തിന്റെയോ ഭൌതികശാസ്ത്രത്തിന്റെയോ മണ്ഡലങ്ങളിലെ മലയാളമല്ലെന്നു വരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ ലോകം സാഹിത്യത്തില്‍മാത്രം പരിമിതപ്പെടുകയും മലയാളിബുദ്ധിജീവി സാഹിത്യബുദ്ധിജീവി മാത്രമായിരിക്കുകയും ചെയ്യുന്നു... അതിനാല്‍, മലയാളഭാഷ അനുഭവിക്കുന്ന ഈ പ്രതിസന്ധി... കേരളീയരുടെ പ്രതിസന്ധിയാണ്‌.” (ibid 12) 26*അര്‍ദ്ധരാത്രിയാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ദേശീയ നേതാക്കളെ മണിക്കൂറുകള്‍ക്കകം തുറുങ്കിലടച്ചു... ഡല്‍ഹിയിലെ പത്രങ്ങള്‍ പുറത്തു വരാതിരിക്കാന്‍ അവയ്ക്കുള്ള വൈദ്യുതിബന്ധം ഛേദിച്ചു. പൌരാവകാശങ്ങള്‍ എടുത്തുകളഞ്ഞു... 26 സംഘടനകളെ നിരോധിച്ചു. പത്ര സ്വാതന്ത്യത്തിനു നിരോധനമേര്‍പ്പെടുത്തി. മിസ (ആഭ്യന്തരസുരക്ഷിതത്വനിയമം), ഡി. ഐ. ആര്‍. (രാജ്യരക്ഷാനിയമം) എന്നിവ നിരങ്കശം പ്രയോഗിച്ചു തുടങ്ങി. ഭാരതമാകെ ഒരു തടവറയായിമാറി.” (രാമന്‍പിള്ള, കെ. അടിയന്തരാവസ്ഥ യുട അന്തര്‍ദ്ധാരകള്‍. കോഴിക്കോട്‌: പ്രണവം 2000 5) 2?പുസ്തകം 53, ലക്കം 21 28ഇരുപത്തിയെട്ടാം സ്വാതന്ത്യദിനത്തിന്‌ വായനക്കാരുടെ കൈയിലെത്തിയ ആ മാതൃഭൂമ/ ആഴ്ചപ്പതിപ്പ്‌, ഒരു സാധാരണ ലക്കമായി മാറി. സ്വാതന്ത്രദിനത്തെയോ അടിയന്തരാവസ്ഥയെയോ പരാമര്‍ശിക്കാത്ത ആ ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം ബെല്‍ബോട്ടം പാന്റ്സും ടോപ്പുമിട്ട്‌ തള്ളവിരല്‍ കടിച്ചുനില്‍ക്കുന്ന ഒരു യുവതിയുടേതായിരുന്നു. വാസു, വടകരയുടെ ഈ ഫോട്ടോയ്ക്ക്‌ മാതൃഭരമ? നല്‍കിയ അടിക്കുറിപ്പ്‌, “മധുരസ്മരണകള്‍” എന്നായിരുന്നു. പുസ്തകം 53, ലക്കം 45 30 പേജ്‌ 39 31മേനോന്‍ 1998 58 219 2മലയാളനാട്‌ 13 ജൂലായ്‌ 1975 2 33, P. Singh announced the implementation of the Mandal report in August 1990.” (Jafferelot, Christophe ed. Hindu Nationalism A Reader. Ranikhet: Permanent Black 2007 280) 34Jaffrelot 347) പുസ്തകം 68, ലക്കം 34 36പേജ്‌ 6 മുതല്‍ 9 വരെ 37പേജ്‌ 3 38പുസ്തകം 68 ലക്കം 38 പുസ്തകം 68. ലക്കം 42 40http:/imvelayudhanmaster.blogspot.in/p/brief-life-sketch.html) 2016 മാര്‍ച്ച്‌ 4-ന്‌ പകര്‍ത്തിയത്‌ 4പേജുകള്‍ 28 - 39 മേനോന്‍ 1998 61 43°The Babri Masjid was today razed to the ground. Hundreds of volunteers who had come here for kar seva stormed the disputed Ramajanmabhumi - Babri Masjid edifice and destroyed the over 450-year-old structure (From 7he Hindu, 7 December 1992) 44°The issue was revived just before another election, in 1989... under the impulse of L. K. Advani (who succeeded Vajpayee as (Bharatiya Janata) party president) joined the movement... All components of the Sangh Parivar embarked on a new programme, the Ram Shila Pujans. The B.J.P. benefitted from this Hindu mobilization and the polarization of the election through violence. The party won 88 seats (as against 2 in 1984) and become part of the coalition supporting the V. P. Singh government. Soon after V. P. Singh announced the implementation of the Mandal report in August 1990, L. K. Advani to the lead in a 10,000 km procession which was intended to mobilize the Hindus... in favour of the Rama Mandir in Ayodhya. This Rath Yatra and a final attack of the Babri Masjid by Hindu nationalist militants... once again triggered Hind - Muslim riots all over India. The Chief Minister of UP, Mulayam Singh Yadav, had saved the mosque from such assailants in 1990, his successor, a BJP man 220 who had won the state elections in 1991, Kalyan Singh could not, or did not try to.” (Jafferelot 2007 280) പുസ്തകം 70, ലക്കം 44 46(1) “അയോദ്ധ്യ കുറ്റവാളികള്‍ ആരെല്ലാം”, മധുലിമായെ, മുഖലേഖനം. (3 ജനുവരി 1993). (2) “ രാമന്റെ ദുഃഖം”, എം പി വീരേന്ദ്രകുമാര്‍, ലേഖനം. (10 ജനുവരി 1993). (3) “മതേതരത്വം പുലരണമെങ്കില്‍', ഡോ. കെ വേലായുധന്‍ നായര്‍, ലേഖനം. (10 ജനുവരി, 1993). (4) “മതവിദ്വഷത്തിന്‌ ചരിത്രത്തില്‍ വേരില്ല', ഡോ. രാജന്‍ ഗൃരുക്കള്‍, മുരളീധരന്‍, മുഖലേഖനം. (17 ജനുവരി 1993). ( - 7) മുന്നു കത്തുകള്‍. (17 ജനുവരി 1993). (8) “അയോദ്ധ്യാകാണ്ഡത്തിനു ശേഷം”, കെ. വേണു മുഖലേഖനം. (24 ജനുവരി 1993). (9 - 16) എട്ട്‌ കത്തുകള്‍. (24 ജനുവരി 1993). (17) “അയോധ്യയില്‍ ഗാന്ധിജിയുടെ പ്രസക്തി”, ഡോ. കെ. പി കരുണാകരന്‍, ലേഖനം. (31 ജനുവരി 1993). (18 - 26) ഒമ്പതര കത്തുകള്‍. (31 ജനുവരി 1993). 47“ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഭീകരവുമായ സംഭവമാണ്‌ ഈയിടെ അയോദ്ധ്യയില്‍ നടന്നത്‌. ഇന്ദ്രപ്രസ്ഥത്തിൽ അധികാരസ്ഥാനത്ത്‌ എത്തിപ്പെടാന്‍വേണ്ടി സാമാന്യജനങ്ങളടെ വൈകാരികദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്യാനും ചോരപ്പുഴകളൊഴുക്കാനും തയ്യാറായ ഹിന്ദു വര്‍ഗ്ഗീയസംഘടനകള്‍ക്കു മാത്രമല്ല ഇതിന്റെ ഉത്തരവാദിത്വം. വര്‍ഗ്ഗീയതയുടെ വക്താക്കളെ തള്ളിപ്പറയാന്‍ ധൈര്യമില്ലാതെ അവരുടെ വിരുന്നുണ്ട്‌, കൈയകലത്തില്‍ നിര്‍ത്തിവന്ന ഒരു നേതൃത്വത്തിന്റെ പാരമ്പര്യവും പ്രതിക്കൂട്ടിലുണ്ട്‌.” (മാതൃഭൂമി 3 ജനുവരി 1993) 48മേനോന്‍ 1998 60 43അധിനിവേശാനന്തരവിമര്‍ശനത്തിന്റെ രാഷ്ടീയപ്രതിബദ്ധതയോടെയുള്ള ഉറവിടകാലചിന്തനം സാംസ്കാരികപഠനങ്ങള്‍ കൂടി പങ്കിടുന്നതാണ്‌. എഡ്വേര്‍ഡ്‌ സയ്യിദ്‌ ഓറിയന്റലിസം (1978) പോലുള്ള പുസ്തകത്തിലൂടെ വളര്‍ത്തിയെടുത്ത ഈ ചിന്താപദ്ധതി, പ്രാച്യദേശം-പൌര്യസ്ത്യദേശം എന്ന ദ്വന്ദ്വത്തെ മാത്രമല്ല, ഏതു സാംസ്കാരികദ്വന്ദ്വങ്ങളെയും നോക്കിക്കാണാനും വിശകലനം ചെയ്യാനുമുള്ള തത്വശാസ്ത്രപരവും രാഷ്ട്രീയവുമായ കരുക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്‌. ജനങ്ങള്‍ തമ്മിലുള്ള സാമൂഹികവ്യത്യാസങ്ങളെ വിഗണിക്കുന്നതും സത്താപരമായ അനുസ്യത്രി ഉള്ളതുമായ ഒരു പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യം” ഉണ്ട്‌ എന്ന ലാവണ്യസിദ്ധാന്തത്തിന്റെ സാമൂഹികമായ അപരംതന്നെയാണ്‌, വ്യതിരിക്തതകളില്ലാതെ ഒരു ജനതയെ ഒരുമിച്ചു കാണാന്‍ ഒരു 221 രാഷ്ടീയവീക്ഷണത്തിനു കഴിയും എന്ന മാതൃഭൂമ? പ്രതിനിധാനംചെയ്യുന്ന രാഷ്ടീയദേശീയതയുടെ പ്രത്യയശാസ്ത്രനാട്യവും. 50രവീന്ദ്രന്‍, പി. പി. വീമണ്ടട്ടച്ചുകള്‍ സ്ാഹ്ത്യം സംസ്ക്കരം ആഗോളത. കോട്ടയം: ഡി. സി. 2006 32 5'രവീന്ദ്രന്‍, പി. പി. സംസ്ക്കാരപഠനം ഭരു ആമുഖം. കോട്ടയം: ഡി. സി. 2002 17 222 അദ്ധ്യായം 5 MAUIEIDIOEaAl ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാത്രമ? ആഴ്ചപ്പതിപ്പിന്റെ സ്വഭാവനിര്‍ണ്ണയമാണ്‌ ഈ അദ്ധ്യായത്തില്‍. പഠനകാലം 2000-ങ്ങളും 2010- കളും. പഠനത്തിന്റെ ഈ ഭാഗം നാലു ഘട്ടങ്ങളിലൂടെ മുന്നോട്ടുപോകുന്നു: 1. 2000-ങ്ങളിലെയും 2010-കളിലെയും മാതുൃഭരമി ആഴ്ചപ്പതിപ്പിന്റെ സ്വഭാവനീര്‍ണ്ണയം. 2. നവകാല മാതൃഭൂമിയുടെ സ്വഭാവത്തിന്‌ പ്രാരംഭകാല-ആദ്യകാല- മധ്യകാല മാതൃഭൂമികളുടെ തനിമയുമായുള്ള താരതമ്യം. 3, മുത്തങ്ങ സമരം, ചുംബനസമരം, മചമ്മീ൯ സിനിമാ സുവര്‍ണ്ണജ്രബിലി എന്നീ സന്ദര്‍ഭങ്ങളോടുള്ള മാതൃഭ്ൂമ/ ആഴ്ചപ്പതിപ്പിന്റെ പ്രതികരണങ്ങളുടെ വിശകലനം. 4. നവകാല മാതൃഭ്ൂമ്‌ പ്രത്യയശാസ്ത്രപരമായി എങ്ങനെ നിര്‍മ്മിതമായി എന്ന കണ്ടെത്തല്‍. 5.1. നവകാല മാതൃഭൂമി: നോട്ടങ്ങള്‍, നോട്ടപ്പാടുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ സര്‍വ്വവിഷയത എന്ന പൈതൃകവുമായി രംഗത്തുവന്നുവെന്നും ആ പൈതൃകത്തിന്റെ വേലിയിറക്കം കാഴ്ചവച്ചുകൊണ്ട്‌ മുന്നോട്ടുപോയി എന്നുമാണ്‌ മുന്ന്‌, നാല്‌ അദ്ധ്യായങ്ങളിലെ മുഖ്യമായ ഉപലബ്ധികള്‍. സ്വന്തം ചരിത്രത്തിലെ പ്രാരംഭകാലഘട്ടത്തില്‍ത്തന്നെ (ആദ്യ രണ്ടു പതിറ്റാണ്ടുകൊണ്ടുതന്നെ) സര്‍വ്വവിഷയ മാതൃഭൂമ/ സാഹിത്യമാതുഭമിയായെന്നും മധ്യകാലഘട്ടത്തില്‍ (അടുത്ത നാലു പതിറ്റാണ്ടുകൊണ്ട്‌) തീവ്രസാഹിത്യമാതുഭമിയായെന്നും ഈ അദ്ധ്യായങ്ങള്‍ ദര്‍ശിച്ചു. മാതൃഭമിയ്ക്കുണ്ടായ ഈ മാറ്റത്തെ - ആദ്യം സാഹിത്യ ആനുകാലികം എന്ന നിലയിലേയ്ക്കും പിന്നീട്‌ തീവ്രസാഹിത്യ ആനുകാലികം എന്ന 223 സ്വഭാവത്തിലേയ്ക്കുമുള്ള ഉള്ളടക്കവ്യതിയാനത്തെ - പത്രാധിപ വ്യക്തിത്വങ്ങളോടും അവരുടെ വ്യക്തിഗതപ്രതിഭയോടും (എന്‍. വി. കൃഷ്നവാരിയര്‍ - വൈജ്ഞാനികോന്മുഖമായ സാഹിതൃത, എം. ടീ. വാസുദേവന്‍ നായര്‍ - സാംസ്കാരികസമ്പന്നമായ സാഹിത്യത എന്നിങ്ങനെ) ബന്ധപ്പെടുത്തി വിശദീകരിക്കാനുള്ള ശ്രമമാണ്‌ പലപ്പോഴും നടന്നിട്ടുള്ളത്‌. | എന്നാല്‍, ഒരു സാമൂഹികപ്രക്രിയയെയും അങ്ങനെ വ്യക്തിനിഷ്ടമായി, വ്യക്തികളുടെ മനീഷയില്‍ നിന്നുത്ഭവിക്കുന്ന സംഭൂതിയായി, മനസ്സിലാക്കാനാവില്ല. ഏതെങ്കിലും പ്രതിഭാസത്തെക്കുറിച്ച്‌ അത്തരത്തില്‍ ചെയ്യുന്ന ഏതു വ്യാഖ്യാനവും അസ്ഥാനത്താവുകയും ചെയ്യും. സാഹിതൃതയെ അടിസ്ഥാനപ്പെടുത്തി വ്യവഹരിക്കപ്പെടുന്ന സംസ്കാരത്തിന്റെ കാര്യത്തിലും മറ്റൊന്നല്ല വസ്തുത: “സംസ്കാരം ചരിത്രപരമായ പ്രക്രീയയാണ്‌. അതിന്റെ പഠനം വ്യക്തികളുടെയും സംഭവങ്ങളുടെയും പഠനമാക്കി ചുരുക്കാവുന്നതല്ല.” 2 ചരിത്രകഥാപാത്രങ്ങളുടെ ജീവിതകഥ എഴുതിവച്ചാല്‍ ചരിത്രമാകില്ല. അതുപോലെ, സാംസ്കാരികവ്യക്തിത്വങ്ങളുടെ സംഭാവനകള്‍ അടുക്കിവച്ചാല്‍ സംസ്കാരചരിത്രമാവുകയുമില്ല. രചനാസമുച്ചയങ്ങളുടെ പിറവി, സ്ഥാപനങ്ങളടെ വരവ്‌, പ്രസ്ഥാനങ്ങളുടെ ഒത്തുകൂടല്‍, ഭാവുകത്വങ്ങളുടെ തകര്‍ച്ചയും ഉയര്‍ച്ചയും എന്നിങ്ങനെ സാംസ്കാരികസംഭൂതികളായി കരുതപ്പെടുന്ന വിശേഷസംഭവങ്ങളുടെ വ്യക്തിനിഷ്ഠങ്ങളല്ലാത്ത - പ്രതിഭാസാസ്പദങ്ങളായ - രേഖീയാഖ്യാനംപോലും സാംസ്കാരികചരിത്രത്തിനു പകരംവയ്ക്കാനാവില്ല. ഓരോ ഉണ്ജയും ഉരുവംകൊള്ളന്നത്‌ ചരിത്രപരവും സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവും രാഷ്ടീയവും പ്രത്യയശാസ്ത്രപരവുമായ ഒട്ടേറെ വ്യവഹാരങ്ങളുടെ ബലതന്ത്രത്തിലാണ്‌. അതിനെ വിഗണിക്കുന്ന 224 ഒരാഖ്യാനശ്രമവും സാധുവാകില്ല. സംസ്കാരനായകരെന്നു വ്യവഹരിക്കപ്പെടുന്ന ആരുടെയും, അവര്‍ ആരുതന്നെയാകട്ടെ, സാംസ്കാരികമുന്‍കൈയുകള്‍ എന്നു വിലയിരുത്തപ്പെടുന്ന ഏതു സംരംഭത്തെയും, അവ എഏഎന്തുതന്നെയുമാകട്ടെ, വിലയിരുത്തുമ്പോള്‍ ഇതു പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ, 1. മാതൃഭൂമിയെ വൈജ്ഞാനികോന്മുഖമായ സാഹിത്യതയിലേയ്ക്ക്‌ നയിച്ചത്‌ എന്‍. വി.യുടെ പ്രതിഭയാണോ? 2. മാതൃഭൂമിയെ തീവ്രസാഹിത്യ ആനുകാലികമാക്കിയത്‌ എം.ടി.യുടെ സാംസ്കാരികതയാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെ ഈ പഠനം അത്തരത്തില്‍ സമീപിക്കുന്നില്ല. 3. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാതൃഭൂമിക്ക്‌, തൊട്ടുമുമ്പിലത്തെ മാതൃഭ്മിയെ അപേക്ഷിച്ച്‌ സാഹിത്യപരമായ ശോഷണം സംഭവിച്ചു എന്ന വിമര്‍ശത്തെയും അമ്മട്ടിലേ ഇവിടെ നോക്കിക്കാണുന്നുള്ള, അതിനു പിന്നില്‍ 4. പത്രാധിപരുടെ മരണം എന്ന പ്രതിഭാസമുണ്ടോ? 5. പത്രാധിപര്‍ക്കു പകരം ഉള്ളടക്കനിര്‍മ്മാതാവായി ആനുകാലികാധിപര്‍ മാറിയിട്ടുണ്ടോ? എന്നീ ചോദ്യങ്ങളുടെ കാര്യത്തിലും അതേ സമീപനമാണ്‌ ഇവിടെയുള്ളത്‌. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെയും മാതൃഭൂമികളുടെ വ്യത്യാസങ്ങള്‍ എം. ടി. വാസുദേവന്‍ നായര്‍, വി. ആര്‍. ഗോവിന്ദനുണ്ണി... / കെ. കെ. ശ്രീധരന്‍ നായര്‍, കമല്‍ റാം സജീവ്‌... തുടങ്ങിയ ദ്വന്ദ്വ(?)ങ്ങളുടെ പ്രതിഭ/അപ്രതിഭകളില്‍ തിരയുന്ന പ്രവണതകളെയും ഇവിടെ പിന്‍പഫറ്റന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടു പതിറ്റാണ്ടുകളിലെ മാതൃഭൂമിയുടെ സാംസ്കാരിക- പഠനങ്ങളുടെ കാഴ്ചപ്പാടിലുള്ള വായനയിലൂടെ എന്തുകിട്ടുന്നു എന്ന 225 അന്വേഷണം മാത്രമേ ഇവിടെ നടത്തുന്നുള്ളു പ്രതിഭകളെയല്ല, പ്രതിഭാസങ്ങളെയാണ്‌ ഇവിടെ തേടുന്നത്‌. സാഹിത്യമൂല്യമാണോ ആനുകാലികങ്ങളുടെ മൂല്യം നീര്‍ണ്ണയിക്കേണ്ട ഘടകം, അതില്‍ ഇതര ഘടകങ്ങള്‍ക്കു കൂടി ഇടമില്ലേ, മാനുഷ്യകത്തിന്റെ പലയിനം ആവിഷ്്‌കൃതികളില്‍ ഒന്ന്‌ എന്ന പരിീഗണനയല്ലേ കലയ്ക്കും സാഹിത്യത്തിനും നല്‍കേണ്ടത്‌ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റ തരത്തില്‍ ഈ പഠനം തേടുന്നുണ്ട്‌ എന്നത്‌ അപ്പോഴും അവശേഷിക്കും. 5.1.1. നവകാല മാതൃഭൂമി 2000-ങ്ങള്‍ മാതൃഭൂമിയുടെ 2000-ങ്ങളിലെ ലക്കങ്ങളില്‍നിന്ന്‌ പഠനമാതൃകയായി 2000 ജനുവരി 16% എടുക്കുന്നു. മൊത്തം 42 ഇനങ്ങളുണ്ട്‌. 34 എണ്ണം സാഹിത്യയിനങ്ങളാണ്‌.5 ഇത്രയും ഇനങ്ങളെ സാഹിത്യ വിഭവങ്ങളായെണ്ുന്നത്‌, അവയിലെ (സാഹിതീയത മുന്‍നിര്‍ത്തിത്തന്നെ), ചോദ്യംചെയ്യപ്പെടാം. ഈ കാലത്തോടെ മാതൃഭമിയില്‍ സാഹിത്യയിനങ്ങള്‍ക്ക്‌ - കവിത, കഥ തുടങ്ങിയ സാഹിത്യാഖ്യാനങ്ങള്‍ക്ക്‌ - ഇടംകുറഞ്ഞു എന്ന വിമര്‍ശം ഉയര്‍ന്നു വരുന്നുണ്ട്‌. എന്നാല്‍, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍, സിനീമാപഠനം, സിനിമാപ്പാട്ടുപഠനം എന്നിങ്ങനെയുള്ള പുതിയ ആവിഷ്കാരത്തറകളെ സര്‍ഗാത്മകത കണ്ടെത്തി. അവയൊക്കെയും സാഹിത്യേതരയിനങ്ങളുടെ അച്ചടിയിടത്തില്‍ അവയെ പകരംവയ്ക്കുന്ന ആനുകാലിക ഉള്ളടക്കങ്ങളായി മാറി. കവിത, കഥ, നോവല്‍, അത്തരം ലിഖിതരൂപങ്ങളുടെ പഠനങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവപോലുള്ള പഴയ സാഹിത്യരൂപങ്ങളെ അപേക്ഷിച്ച്‌ അവ കൂടുതല്‍ സാമൂഹികത ഉള്‍ക്കൊണ്ടു എന്നതു വസ്തുതയാണ്‌. പക്ഷേ, സാമൂഹികതയെ ആവപഹിക്കുന്ന സര്‍ഗ്ഗാത്മകാവിഷ്കൃതികളായിതുന്നിട്ടും സാമൂഹികതയുടെ നിരാസത്തിന്റെ ഉപകരണങ്ങളായി അവ ആനുകാലികങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. പ്രത്യക്ഷവും തീക്ഷ്ണവുമായ പ്രശ്ൂസംവേദനത്തില്‍നിന്ന്‌ ആനുകാലിക- 226 വായനക്കാരെ വഴിതിരിച്ചുവിടുകയായിരുന്നു ആഴ്ചപ്പതിപ്പതാളുകളിലെ അവയുടെ ദനത്യം. അതിനാല്‍, അവയെയത്രയും സാഹിത്യ- രചനകളായിത്തന്നെയാണ്‌ ഈ പഠനം വകയിരുത്തുന്നത്‌. സര്‍ഗ്ഗാത്മകമായ എല്ലാ ആവിഷ്കാരവും സാഹിത്യയിനത്തില്‍പ്പെടുത്തണം എന്ന ഈ പഠനത്തിലുടനീളം പുലര്‍ത്തുന്ന നിഷ്ടയ്ക്ക്‌ ഇവിടെ പുതിയ സാധ്യതകളണ്ടാകുന്നുമുണ്ട്‌.൦ ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, സാഹിത്യേതരയിനങ്ങള്‍ എട്ടെണ്ണമാണ്‌.? വിഭവവിഭജനം ഇങ്ങനെയാണ്‌: 1. സാഹീത്യയിനങ്ങള്‍ക്ക്‌ കിട്ടിയ അച്ചടിയിടം 85%. 2. സാഹിത്യേതരയിനങ്ങള്‍ക്ക്‌ 15 %. 5.1.2. നവകാല മാതൃഭൂമി: 2010-കള്‍ 2010-കളില്‍ നിന്ന്‌ 2010 മാര്‍ച്ച്‌ 14 എടുക്കുന്നു. 5 ഈ പതിറ്റാണ്ടായപ്പോള്‍ സാഹിത്യതയുടെ പരിധി പിന്നെയും വിശാലമാക്കേണ്ട സാഹചര്യമാണ്‌ ഉരുത്തിരിഞ്ഞിട്ടുള്ളത്‌.? ആ നോട്ടപ്പാടില്‍ സാഹീത്യയിനങ്ങള്‍ 26.19 സാഹിത്യേതരയിനങ്ങളടെ നീര്‍ണ്ണയത്തിലും വായനയുടെ ഉത്തരവാദിത്വം കൂട്ടുന്ന പ്രവണതകള്‍ വളര്‍ന്നുവന്നിട്ടുണ്ട്‌. '' ആ പരിഗണനയോടെ വായിക്കുമ്പോള്‍ സാഹിത്യേതരയിനങ്ങള്‍ 12.12 മാതൃഭൂമിയുടെ 2010-കളിലെ ഉള്ളടക്കമുന്‍ഗണന പ്രാതിനിധ്യലക്കം മുന്‍നിര്‍ത്തി ഇങ്ങനെയാണ്‌: 1. സാഹിത്യം 76 % 2. സാഹിത്യേതരം 24 % 5.2. നവകാല മാതൃഭൂമി. നവവായനയുടെ നാന്ദി നവകാല മാതൃഭൂമി മധ്യകാല മാതൃഭൂമിയുടെ തുടര്‍ച്ചയെന്നനിലയില്‍, സാഹിത്യമാതുഭമിയായി തുടരുകയാണ്‌ എന്ന്‌ മാതൃകാലക്കങ്ങളുടെ സാഹിത്യ-സാഹിത്യേതരര മുന്‍ഗണ പരിഗണിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ ത്തന്നെ വ്യക്തമാകുന്നു. എന്നാല്‍, സാഹിത്യത കൂടിവരുന്ന 227 മധ്യകാലമാതൃഭൂമിയുടെ പ്രവണതയില്‍ വന്ന മാറ്റം പുതിയ നൂറ്റാണ്ടില്‍ ദൃശ്യം. പകരം, പഠനത്തിന്റെ ഈ ഘട്ടത്തില്‍ കടന്നുവരുന്ന രണ്ടു കലണ്ടര്‍ പതിറ്റാണ്ടുകളില്‍ മാതൃഭൂമിയുടെ സാഹിീതൃത കുറഞ്ഞുവരികയാണ്‌. മാതൃഭൂമ്‌/ പിന്നിട്ട എല്ലാ പതിറ്റാണ്ടുകളിലെയും ഉള്ളടക്കതാരതമ്യം ഒറ്റനോട്ടത്തില്‍ പട്ടിക 5.1.08 താരതമ്യം-മാതൃഭമി ആഴ്ചപ്പതിപ്പ്‌ 1932 - 2010-കള്‍ പട്ടിക 5.1. 228 നിഗമനങ്ങള്‍: 1. മാതൃഭൂമിയില്‍ 1930-കള്‍ മുതല്‍ 1990-കള്‍ വരെ ക്രമമായി കൂടിവന്ന സാഹിത്യയിനങ്ങളുടെ അച്ചടിയിടം 2000-ങ്ങള്‍ മുതല്‍ കുറയാന്‍ തുടങ്ങുന്നു. 2. സമാന്തരമായി, 1930-കള്‍ മുതല്‍ 1990-കള്‍ വരെ ക്രമമായി കുറഞ്ഞുവന്ന സാഹിത്യേതരയിനങ്ങളുടെ പ്രാതിനിധ്യം 2000-ങ്ങള്‍ മുതല്‍ കൂടാനും തുടങ്ങുന്നു. 1930-കളടെ തുടക്കത്തിലെ ഭാഷാപോഷിണ്രയുടെ തനിമയും 1932-ല്‍ രംഗപ്രവേശം ചെയ്ത മാതുൃഭരമിയുടെ തനിമയും പില്‍ക്കാലപതിറ്റാണ്ടുകളില്‍ മാതൃഭൂമി പിന്തുടര്‍ന്ന തനിമയുടെ തുടര്‍ച്ച-ഇടര്‍ച്ചകളുമായുള്ള താരതമ്യം പട്ടിക 9.2. -ല്‍ നിരീക്ഷണങ്ങള്‍: 1. മാതൃഭ്രമി രംഗത്തുവന്നത്‌ അക്കാലത്തെ ഭാഷാപോഷിണിയുടെ സാംസ്കാരികവിലോമമായാണ്‌. 2. ഏത്‌ സാഹിത്യ-സാഹിത്േതര അംശബന്ധത്തിന്റെ (77%:23%) നിഷേധമായി രംഗത്തു വന്നോ, അതേ ഉള്ളടക്ക മുന്‍ഗണനയിലേയ്ക്കാണ്‌ എട്ടു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍, 2010- കളില്‍, (76%:24%) മാതൃഭമ/ എത്തിയത്‌. 3. 1932-ലെ മാതൃഭ്മിയുടെ സാംസ്കാരികവിലോമമാണ്‌ 2010- കളിലെ മാതൃഭൂമി. മാതൃഭമ/ ആഴ്ചപ്പതിപ്പിനുണ്ടായതായി സ്രലതലപഠനങ്ങള്‍ സൂിപ്പിക്കുന്ന ഈ വന്‍രീതിമാതൃകാവ്യതിയാനത്തെ സൂക്ഷ്മതലപഠനങ്ങളാല്‍ എതിര്‍പരിശോധനനടത്തുന്നതിലേയ്ക്കാണ്‌ ഇനി പോകുന്നത്‌. 229 താരതമ്യം: ഭാഷാപോഷിണി മാതൃഭൂമി S ES ee pf me | me |e pf me | me |e ETE ES pf mee | oe oe pf ame |e |e pf mee |e |e പട്ടിക 5.2. 230 9.2.1. പ്രശ്ൂപഠനം 1: മുത്തങ്ങ സമരം മുത്തങ്ങ വെടിവയ്പുണ്ടായത്‌ 2003 ഫെബ്രുവരി മൂന്നിനാണ്‌. വയനാട്‌ ജില്ലയിലെ മുത്തങ്ങ വനമേഖലയില്‍ ഭൂമികൈയേറി സമരംചെയ്ത ആദിവാസികളെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. ആദിവാസികളും സര്‍ക്കാരും തമ്മിലുണ്ടായ ധാരണ നടപ്പാകാത്ത സാഹചര്യത്തില്‍ 2003 ജനുവരി അഞ്ചിനാണ്‌ മുത്തങ്ങ വനഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്‌. സി. കെ. ജാനുവായിരുന്നു അവരുടെ നേതാവ്‌. 45 ദിവസം കഴിഞ്ഞപ്പോഴായിരുന്നു പോലീസിന്റെ നടപടി. ഒരു മാസത്തോളം കഴിഞ്ഞ്‌, 2003 മാര്‍ച്ച്‌ രണ്ടിന്റെ ലക്കത്തിലാണ്‌ മാതൃഭമ/ സമരം പരാമര്‍ശിക്കുന്നത്‌. 68 പേജുകളുള്ള ഈ ലക്കത്തില്‍ അവസാനത്തെ ലേഖനമായി “ആദിവാസിസമരം- അടയുന്ന വാതിലുകള്‍” എന്ന തലക്കെട്ടില്‍ കുറിപ്പ്‌. 3 എഴുതിയത്‌ സി. സുരേന്ദ്രനാഥ്‌. ആദിവാസിസമരത്തെ അനുകൂലിക്കുന്ന കുറിപ്പാണിത്‌. വിഷയവിവരപേജില്‍ പ്രത്യേകപരാമര്‍ശമില്ല.'* ഫോട്ടോകളും ലാര്‍ജ്‌ സെറ്റ്‌ ഇന്‍ട്രോകളം ഉണ്ട്‌. മൊത്തം മുന്നു പുറം. ഇതേ ലക്കത്തില്‍ത്തന്നെ “മറുകാഴ്ച” പംക്തിയില്‍ “കലാപത്തിനുപിന്നില്‍ ആദിവാസികളോ?” എന്ന തലക്കെട്ടിൽ ഒ. കെ. ജോണിയുടെ ഒരു പേജ്‌ ലേഖനം. ഇത്‌ ആദിവാസിസമരത്തെ എതിര്‍ക്കുന്നതാണ്‌. 2003 മാര്‍ച്ച്‌ ഒമ്പതിന്റെ ലക്കത്തില്‍, ആദിവാസിസമരത്തെ അനുകൂലിക്കുന്ന രണ്ട്‌ ഉള്ളടക്കങ്ങള്‍. മുഖചിത്രത്തില്‍ത്തന്നെ ഈ ലേഖനങ്ങള്‍ ഇടംപിടിക്കുന്നു. “ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനാധിപത്യത്തിന്റെ പൂക്കാലം” എന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും “മുത്തങ്ങയില്‍ സംഭവിച്ചത്‌ എന്ന മഞ്ചേരി സുന്ദര്‍രാജിന്റെയും ലേഖനങ്ങളാണ്‌ വന്നിട്ടുള്ളത്‌. വിഷയവിവരപേജിലും ഈ രണ്ടു ലേഖനങ്ങള്‍ക്കും പ്രത്യേകമായി സചിത്രപരാമര്‍ശമുണ്ട്‌.'* 2003 മാര്‍ച്ച്‌ 231 16-ന്റെ ലക്കത്തില്‍ “വായനക്കാര്‍ എഴുതുന്നു പംക്തിയില്‍ സമരത്തെ അനുകൂലിക്കുന്ന ഒരു പ്രതികരണം. 2003 മാര്‍ച്ച്‌ 23-ന്റെ ലക്കത്തില്‍ ഇതേ പംക്തിയില്‍ സമരത്തെ അനുകൂലിക്കുന്ന ഒരു ലേഖനം. 2003 മാര്‍ച്ച്‌ 30-ന്‌ രണ്ട്‌ ലേഖനങ്ങള്‍. ഇതില്‍, ‘ആദിവാസിയുടെ മണ്ണ്‌” എന്ന വി. എച്ച്‌. ദിരാറിന്റെ ലേഖനം ഈ ലക്കത്തിലെ മുഖലേഖനം കൂടിയാണ്‌. ഇത്‌ സമരത്തെ അനുകൂലിക്കുന്നു. കവര്‍ സ്റ്റോറിയായി വന്ന “അവന്റെ സമരവും നാം തട്ടിയെടുത്തിരിക്കുന്ന്‌ എന്ന കെ. അനുപ്‌ രാജിന്റെ ലേഖനം ആദിവാസിസമരങ്ങളെ അനുകൂലിച്ചുള്ള സമരങ്ങളെ എതിര്‍ക്കുന്നതാണ്‌. 2003 ഏപ്രില്‍ ആറിന്റെ ലക്കത്തിൽ സമരത്തെ അനുകൂലിക്കുന്ന രണ്ടിനങ്ങളുണ്ട്‌. “കേരളം ആദിവാസികളെ ഏലിക്കുക' എന്ന സി. ആര്‍. നീലകണ്ഠന്‍ നന്പൂതിരിയുടെ ലേഖനവും'$ “വായനക്കാര്‍ എഴുതുന്ന എന്ന പംക്തിയിലെ ഒരു കത്തും. 7 രണ്ടും ആദിവാസികളെ പിന്‍തുണയ്ക്കുന്നതാണ്‌. മാതൃഭമി മുത്തങ്ങപ്രതികരണം (2003 മാര്‍ച്ച്‌ 9 - ഏപ്രില്‍ 2) വിഭാഗം ആദിവാസികള്‍ക്ക്‌ ആദിവാസികള്‍ക്ക്‌ അനുകൂലം എതിര്‌ RRR പട്ടിക 5.39. 232 മുത്തങ്ങ സമരത്തിലെ മാതൃഭമി പ്രതികരണം ആദിവാസികള്‍ക്ക്‌ അനുകൂലമായിരുന്നു (പട്ടിക 5.3.). മുത്തങ്ങ വെടിവയ്പുണ്ടായി ഒരു മാസം കഴിഞ്ഞാണ്‌ മാതൃഭൂമ്‌/ പ്രശൂത്തില്‍ പ്രതികരിക്കുന്നത്‌. 2003 മാര്‍ച്ച്‌ ഒമ്പതു മുതല്‍ ഏപ്രില്‍ രണ്ടു വരെ അഞ്ചാഴ്ചകളില്‍ പ്രതികരണങ്ങള്‍ നീണ്ടു. ഇതിനിടെയുള്ള നാലാഴ്ചകളിലും മുത്തങ്ങ സംഭവം പരാമര്‍ശിച്ചുകൊണ്ടാണ്‌ ആഴ്ചപ്പതിപ്പു പുറത്തിറങ്ങിയത്‌. ആദ്യ പ്രതികരണംമുതല്‍ തന്നെ ആഴ്ചപ്പതിപ്പള്ളടക്കം ആദിവാസികള്‍ക്ക്‌ അനുകൂലമായി വിന്യസിക്കപ്പെട്ടു. മാര്‍ച്ച്‌ ഒമ്പതിന്റെ ലക്കത്തില്‍ ഒരു ലേഖനവും ഒരു പംക്തിക്കുറിപ്പുമാണ്‌ വന്നത്‌. ലേഖനം ആദിവാസികളെ പിന്തുണച്ചപ്പോള്‍ കുറിപ്പ്‌ അവരെ എതിര്‍ത്തു. മാര്‍ച്ച്‌ 16-ന്റെയും 23-ന്റെയും ലക്കങ്ങളില്‍ പ്രതികരണം ഓരോ കത്തില്‍ ഒതുങ്ങി. രണ്ടും സമരത്തെ അനുകൂലിച്ചു. മാര്‍ച്ച്‌ 30-ന്റെ ലക്കം രണ്ട്‌ മുഖലേഖനങ്ങളമായി വന്നു. ഒന്നാം മുഖലേഖനം ആദിവാസികളെ അനുകൂലിച്ചപ്പോള്‍ രണ്ടാമത്തേത്‌ ആദിവാസികളെ പിന്തുണച്ചള്ള സമരങ്ങളെ എതിര്‍ത്തു. ഏപ്രില്‍ ആറിന്റെ ലക്കത്തില്‍ രണ്ടു മുത്തങ്ങ ഇനങ്ങള്‍: ഒരു ലേഖനവും ഒരു കത്തും. രണ്ടും ആദിവാസികളെ അനുകൂലിച്ചു. ശ്രദ്ധേയമായ കാര്യം, മാതൃഭമിയുടെ മുത്തങ്ങ ഇടപെടല്‍ പൊതുവേ ആദിവാസികള്‍ക്ക്‌ അനുകൂലമായിരുന്നെങ്കിലും ഏകപക്ഷീയമായിരുന്നില്ല എന്നതാണ്‌. മുഖ്യ ഉള്ളടക്കങ്ങള്‍ വന്ന മാര്‍ച്ച്‌ ഒമ്പത്‌, 30 ലക്കങ്ങളില്‍ രണ്ട്‌ ലേഖനങ്ങളില്‍ ഓരോന്ന്‌ ഓരോ വിഭാഗത്തെയും തുണയ്ക്കും വിധമായിരുന്നു. ഓരോ കത്തു മാത്രം വന്ന മാര്‍ച്ച്‌ 16, 23 ലക്കങ്ങളിലും ഒരു ലേഖനവും ഒരു കത്തും വന്ന ഏപ്രിൽ ആറിനും മാത്രമാണ്‌ വന്ന വിഭവങ്ങള്‍ മുഴുവന്‍ ആദിവാസികളെ അനുകൂലിക്കുന്നു എന്ന നില കണ്ടത്‌. മുത്തങ്ങ വിഷയത്തില്‍, ആദിവാസികള്‍ക്കനുകൂലമായ ഇനങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തപ്പോഴും മാതൃഭൂമ/ മറുപക്ഷത്തെയും പരിഗണിച്ചു എന്നര്‍ത്ഥം. 233 മുന്‍ പതിറ്റാണ്ടിലെ മണ്ഡല്‍ - മസ്ജിദ്‌ ഘട്ടങ്ങളുമായി ഒരു താരതമ്യത്തിനുള്ള അവസരം ഈ ഘട്ടം മുന്നോട്ടുവയ്ക്കുന്നുണ്ട്‌. മണ്ഡല്‍ - മസ്ജിദ്‌ - മുത്തങ്ങ മാതൃഭൂമി പ്രതികരണങ്ങള്‍ മണ്ഡല്‍ (14) മസ്ജിദ്‌ (26) മുത്തങ്ങ (9) ആദിവാസി । ആദിവാ പക്ഷം സവര്‍ണ്ണം ' അവര്‍ണ്ണം । ഹിന്ദുത്വം | മതേതരം അനുകൂലം । വിരുദ്ധം RRR RRR emer fo fo lw | fa 10 4 26 7 2 ആകെ പട്ടിക 5.4. മണ്ഡല്‍ - മസ്ജിദ്‌ - മുത്തങ്ങ പ്രശ്നങ്ങള്‍ മാതൃഭൂമ/ പകര്‍ത്തിയതിലെ താരതമ്യം ഇങ്ങനെയാണ്‌. മസ്ജിദ്‌ തകര്‍ന്ന സംഭവമാണ്‌ മാതൃഭൂമ/ തീവ്രമായ വിധത്തില്‍ ആനുകാലിക ഉള്ളടക്കത്തിലേയ്ക്ക്‌ പകര്‍ത്തിയത്‌. മുത്തങ്ങ സംഭവത്തിനാണ്‌ രണ്ടാമത്തെ വലിയ പ്രതികരണം കാഴ്ചവച്ചത്‌. മണ്ഡല്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കല്‍ വിരുദ്ധസമരവേളയിലാണ്‌ താരതമ്യേന കുറഞ്ഞ പങ്കാളിത്തം മാതൃഭമിയില്‍ നിന്നുണ്ടായത്‌. 1. മസ്ജിദില്‍ മതേതരപക്ഷത്തിനും 2. മണ്ഡലില്‍ സവര്‍ണ്ടപക്ഷത്തിനും 234 3. മുത്തങ്ങയില്‍ ആദിവാസി പക്ഷത്തിനും ഒപ്പമായിരുന്നു മാതൃഭൂമി. 1. മസ്ജിദില്‍ ഹിന്ദുത്വ പക്ഷത്തിന്റെ വാദങ്ങളെ തീരെ ഒഴിവാക്കി മതേതരാനുകൂലപ്രചാരണത്തിലേയ്ക്ക്‌ ആഴ്ചപ്പതിപ്പ നീങ്ങി. 2. മണ്ഡലില്‍ സവര്‍ണപക്ഷത്തിനൊപ്പം നിന്ന്‌ അവര്‍ണപക്ഷത്തിന്‌ ചെറിയ പ്രാതിനിധ്യം നല്‍കി. 3. മുത്തങ്ങയിലാകട്ടെ ആദിവാസികള്‍ക്കൊപ്പം നിന്നെങ്കിലും ആദിവാസിവിരുദ്ധവാദങ്ങള്‍ക്ക്‌, മണ്ഡൽ വേളയില്‍ അവര്‍ണപക്ഷത്തിനു നല്‍കിയതിനേക്കാള്‍ പ്രാതിനിധ്യം അനുവദിച്ചു. മണ്ഡല്‍-മസ്ജിദ്‌ ഘട്ടങ്ങളില്‍ മാതൃഭൂമി അഭിമുഖീകരിച്ചത്‌, ഹിന്ദുമതത്തിലെ സവര്‍ണ്ണാവര്‍ണ്ണവൈരുദ്ധ്യവും മതസഞ്ചയത്തിലെ ഹിന്ദുത്വ-ന്യുനപക്ഷവൈരുദ്ധ്യവുമാണ്‌ എന്ന്‌ കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടതാണ്‌. ഹിന്ദുത്വ-ന്യനപക്ഷവൈരുദ്ധ്യത്തോട്‌ നേരായി പ്രതികരിക്കാനായ മാതൃഭൂമിക്ക്‌ സവര്‍ണ്ണാവര്‍ണ്ഠവൈരുദ്ധ്യത്തിനു മുന്നില്‍ അതിനു കഴിയാതെ പോയി എന്ന്‌ ആ ഘട്ടങ്ങങടെ പരിശോധന വെളിപ്പെടുത്തുകയും ചെയ്തു. പുതിയ പതിറ്റാണ്ടിലേയ്ക്കെത്തിയപ്പോള്‍, ഹിന്ദുമതത്തിലെ ഗോത്രംഗോത്രേതര വൈരുദ്ധ്യമാണ്‌ മാതൃഭൂമിക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നത്‌. മുന്‍ പതിറ്റാണ്ടില്‍ സവര്‍ണ്ണാവര്‍ണ്ടവൈരുദ്ധ്യത്തിനു മുന്നില്‍ സ്വന്തം പൈതൃകവും മുന്‍നിലപാടും കൈവെടിഞ്ഞ്‌ സവര്‍ണ്ണപക്ഷത്തിനൊപ്പം നിന്ന മാതൃഭൂമി? പുതിയ ഘട്ടത്തില്‍ ആദിവാസികള്‍ക്കൊപ്പം നില്ക്കുന്നതു കണ്ടു. എന്നാല്‍, മണ്ഡലില്‍ അവര്‍ണര്‍ക്കു കൊടുത്തതിനേക്കാള്‍ പരിഗണന ആഴ്ചപ്പതിപ്പ്‌ മുത്തങ്ങയില്‍ ആദിവാസിവിരുദ്ധര്‍ക്കു നല്‍കി. മസ്ജിദ്‌ 235 തകര്‍ക്കലിനെപ്പോലെ എതിരാളിക്ക്‌ ഇടം കൊടുക്കാതെ എതിര്‍ക്കേണ്ട പ്രശ്നങ്ങളായി മണ്ഡലും മുത്തങ്ങയും മാതൃഭൂമി കണ്ടില്ല. മാതൃഭമി നേരിടുന്ന പ്രതികരണസങ്കിര്‍ള്‍ണതയെന്ന പരിമിതിയാണ്‌ മണ്ഡല്‍ - മസ്ജിദ്‌ സന്ദര്‍ഭങ്ങളിലെ നിലപാടുകളിലെ വൈരുദ്ധ്യത്തിനു പിന്നില്‍ എന്നാണ്‌ കഴിഞ്ഞ അദ്ധ്യായത്തില്‍ വിലയിരുത്തിയത്‌. രാഷ്ട്രീയദേശീയതയുടെ, അതിന്റെ പിറവിക്കു വഴിയൊരുക്കിയ ദേശീയപ്രസ്ഥാനത്തിന്റെയും ആധുനികതയുടെയും രാഷ്ടീയപ്രതിബദ്ധതയുടെ, പ്രതിസന്ധി മാതൃഭൂമിയില്‍ത്തുടരുകയാണ്‌. ഏറ്റുമുട്ടുന്നു സാമൂഹികദ്വന്ദ്വങ്ങള്‍ക്കിടയില്‍ നീതികിട്ടേണ്ടവരോടൊപ്പം നിലയുറപ്പിക്കാനുള്ള പ്രതിബദ്ധതയെ സൃഷ്ടിക്കുന്ന സൃഷ്ട്യൂന്തമുഖമായ രാഷ്ടീയമല്ല മാതൃഭൂമിയുടേത്‌. ആധുനികതയുടെ കര്‍തൃത്വമേറ്റെടുത്ത യൂറോപ്യനെപ്പോലെ, രാഷ്ട്രീയദേശീയതയുടെ ഉടയോനാകുന്ന നിര്‍മിത ഇന്ത്യക്കാരനെപ്പോലെ, ആത്മകേന്ദ്രിതമായ യാന്ത്രികരാഷ്ടീയതയുടെ പ്രത്യയശാസ്ത്രമാണ്‌ മാതൃഭൂമിയുടേത്‌. ഒന്ന്‌ മുന്നാം ലോകക്കാരനെ ആധുനികനാക്കാന്‍ നിലകൊള്ളുന്നു. മറ്റൊന്ന്‌ പിന്നോക്കക്കാരനെയും ദലിതനെയും ആദിവാസിയെയും പ്രാദേശിയെയും ഗ്രാമീണനെയും രാഷ്ട്ീയദേശീയനായി മാനകീകരിക്കാൻ നിലകൊള്ളന്നു. നോവലില്‍ ആധുനികനും ഭാഗപ്രശ്ത്തില്‍ അനാധുനികനുമായിപ്പെരുമാറിയ ഒ ചന്ത്രമേനോന്റെ ആനകാലികപ്രതിനിധാനമാണ്‌ മാതൃഭൂമി. ആ വൈയരുദ്ധ്യബുദ്ധി ഒരു മസ്ജിദില്‍ രണോത്സുകമായ മതേതരനിലപാടെടുക്കും. ഒരു മണ്ഡലില്‍ രണഭീരുതനിറഞ്ഞ സവര്‍ണ്ണനിലപാടിലേയ്ക്കുമാറും. ഒരു മുത്തങ്ങയില്‍ കരുണനിറഞ്ഞ ആദിവാസിപക്ഷനിലപാടുമെടുക്കും. നടുവില്‍ നിന്നു ചാഞ്ചാടുന്നതാണ്‌ അതിന്റെ രാഷ്ടീയ-സാമൂഹികബുദ്ധി. പൈതൃകത്തിലേയ്ക്കും പരിണതിയിലേയ്ക്കുമുള്ള (ഇടത്തോട്ടും വലത്തോട്ടുമുള്ള) അതിന്റെ ചുവടുമാറ്റങ്ങളോ, പാളിച്ചകളും. 236 9.2.2. പ്രശ്ൂപഠനം 2: ചുംബനസമരം 2014 നവംബര്‍ രണ്ടിനാണ്‌ കേരളത്തില്‍ വിവിധയിടങ്ങളില്‍ “ചുംബനസമരം” നടന്നത്‌. സദാചാരപോലീസിംഗിനെതിരേയായിരുന്നു സമരം. കോഴിക്കോട്ട്‌, കമിതാക്കള്‍ക്ക്‌ പരസ്യമായി ചുംബിക്കാന്‍ അവസരമൊതക്കുന്നു എന്ന പരാതി ഉയര്‍ത്തി “ഡധയണ്‍ ടണ്‍ കഫേ എന്ന കോഫീ ഷോപ്പ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചതകര്‍ത്തതായിരുന്നു സമരം രൂപപ്പെടാനുണ്ടായ അടിയന്തരസാഹചര്യം. സ്‌നേഹചുംബനം എന്ന അര്‍ത്ഥത്തില്‍ “കിസ്‌ ഓഫ്‌ ലന്‌, എന്നും സമരത്തിന്‌ പേതണ്ട്‌.'8 ആ പേരില്‍ രൂപംകൊണ്ട ഫെയ്സ്‌ ബുക്‌ കൂട്ടായ്മയാണ്‌ സമരത്തിന്‌ ആഹ്വാനം നല്‍കിയത്‌. 2014 നവംബര്‍ 2-ന്‌ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒത്തചേരാനും പരസ്പരം ചുംബിച്ച്‌ സദാചാരപോലീസിംഗിനെതിരേ പ്രതീകാത്മകസമരം നടത്താനുമായിരുന്നു ആഹ്വാനം. 1,42,000 പേര്‍ ആഹ്വാനം ലൈക്ക്‌ ചെയ്തു. സമരം സംഘപരിവാര്‍ സംഘടനകളടെ എതിര്‍പ്പിനിരയായി. സംഘപരിവാര്‍ സംഘടനകള്‍ സമരവേളയില്‍ രംഗത്തുവരികയും സമരം ചെയ്യുന്നവരെ ആക്രമിക്കുകയും ചെയ്തു. '? ചുംബനസമരം മാതൃഭൂമിയില്‍ ഇടംപിടിക്കുന്നത്‌ 2014 നവംബര്‍ 16- ന്റെ ലക്കത്തിലാണ്‌. ഈ ലക്കം മുഴുവന്‍ ചുംബനസമരത്തിനായി മാറ്റിവയ്ക്കുന്നു മാതൃഭൂമി. അതായത്‌, ഇത്‌ അപ്രഖ്യാപിത ചുംബനസമരപ്പതിപ്പായി വാരിക പുറത്തിറക്കി. ഈ ലക്കത്തിലെ 27 ശതമാനം അച്ചടിയിടം MOEA MD വിഷയത്തിനായി നീക്കിവച്ചു. മുഖചിത്രത്താള്‍ മുതല്‍ ഇരുപത്തഞ്ചാം താള്‍ വരെ തുടര്‍ച്ചയായി ചംബനസമരവിഭവങ്ങള്‍ മാത്രം നിരത്തി. ഒരു ലേഖനം മാത്രമേ ഈ തുടര്‍ച്ചയില്‍നിന്നു മാറ്റി വിന്യസിച്ചുള്ളൂ.”' എല്ലാ താളിലും മുകളില്‍ ഒരു മദ്രാനാട നല്‍കിയിരുന്നു. “ശരീരവും സ്വാതന്ത്ര്യവും” എന്നായിരുന്നു അതിലെ വാക്കുകള്‍. ടെലിവിഷനുകളിലെ സ്ടിപ്പകളുടെ അനുവര്‍ത്തനമായിരുന്നു ഈ 237 അലങ്കാരം. ഇത്‌ ചുംബനസമരയിനങ്ങള്‍ വന്ന എല്ലാ പുറങ്ങളിലെയും ഉള്ളടക്കത്തെ ഒരു അനുസ്യതിയാക്കി മാറ്റി. രൂപത്തില്‍ മാറ്റമല്ല, ഉള്ളടക്കത്തിലുമുണ്ടായിരുനനനു ആ ഒറ്റച്ചരടുതുടര്‍ച്ച. ഈ താളുകളില്‍ വന്ന വിഭവങ്ങളെല്ലാം സമരത്തെ അനുകൂലിക്കുന്നതായിരുന്നു. മുഖചിത്രത്താളും വിഷയവിവരത്താളും ചംബനസമരയിനങ്ങളായി പരീവര്‍ത്തിപ്പിച്ചു കൊണ്ടായിരുന്നു ആഴ്ചപ്പതിപ്പിന്റെ കലാകല്ലന. ഫ്രാങ്കാ ഡിക്സീയുടെ ഭറോമിശയാവ്യം ജല/യറ്റം എന്ന എണ്ണച്ചായചിത്രമാണ്‌ മുഖചിത്രമാക്കിയത്‌. വില്യം ഷേക്നപിയറുടെ അതേ പേരുള്ള നാടകത്തിലെ ചുംബനരംഗമാണ്‌ ഡിക്സീ ചിത്രീകരിച്ചത്‌. മുഖചിത്രത്തില്‍ത്തന്നെ ോമിഭയ്ധവ്യം ജല/യറ്റം നാടകത്തിലെ പ്രസിദ്ധമായ ഒരു വാക്യം എടുത്തെഴുതിയിരുന്നു 22 ചുംബനസമരലേഖനങ്ങള്‍ എഴുതിയവരുടെ പേരുകളും മുഖചിത്രത്താളില്‍ത്തന്നെ കൊടുത്തിരുന്നു.2 വിഷയവിവരത്താള്‍ ചുംബനസമരവിഭവമായി സംവിധാനം ചെയ്യപ്പെട്ടത്‌ ഖജുരാഹോയിലെ രതിശില്പത്തിന്റെ ഫോട്ടോയും “ഓരോ ചുംബനവും ഒരു കവിത” എന്ന സച്ചിദാനന്ദന്റെ ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണിയും ഉപയോഗിച്ചാണ്‌.24 ഇതിനുപിറകേയാണ്‌, അഞ്ചു ചുംബനസമരലേഖനങ്ങള്‍ തുടര്‍ച്ചയായി വിന്യസിക്കപ്പെട്ടത്‌.?* ഈ 32 താളകള്‍ക്കിടയില്‍, ഏറ്റവും അവസാനഞത്തെപ്പുറത്തുമാത്രമാണ്‌ മറ്റേതെങ്കിലുമൊരിനം കടന്നുവരുന്നത്‌. 2* അതും ചുംബനസമരവിഭവങ്ങളുടെ ആ അനുസ്ധയതി തീര്‍ന്നതിനു ശേഷം.” പേജുകള്‍ അലങ്കരിക്കാൻ ചുംബനസമരദൃശ്യങ്ങള്‍ക്കൊപ്പം ഖജുരാഹോ രതിശില്ല ഫോട്ടോകളും ഉപയോഗിച്ചു. പോലീസ്‌ അറസ്റ്റ്‌ ചെയ്ത ചംബനസമരവളണ്ടിയര്‍മാര്‍ പോലീസ്‌ വാഹനത്തില്‍ ചുംബിക്കുന്ന ഫോട്ടോ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. ഈ ലക്കത്തില്‍ ഉപയോഗിച്ച എല്ലായിനങ്ങളും ചുംബനസമരത്തെ അനുകൂലിക്കുന്നതായിരുന്നു എന്നതിന്റെ ഭാഗമായി, ചുംബനസമരത്തിനെതിരേ പ്രകടനം നടത്തിയവര്‍ സമര 238 വളണ്ടിയര്‍മാരെ ആക്രമിക്കുന്ന ദൃശ്യം പോലും സമരാനുകൂലയിനമായാണ്‌ വിന്യസിക്കപ്പെട്ടത്‌. തുടര്‍ന്ന്‌, മാതുഭൂമി ആഴ്ചപ്പതിപ്പ്‌ ഒന്നരമാസം ചുംബനസമരം കൈകാര്യം ചെയ്തു (പട്ടിക 5.5.). മാതൃഭമ്‌ ചംബനസമരവേളയിലെ പ്രതികരണം സമരാനുകൂ । പ്രതികൂലം | അനുകൂലം । പ്രതികൂലം അനുകൂലം പ്രതികൂലം Alo 1 4 ന.23 2 3 ന. 30 1 ഡി.7 2 5 ഡി. 21 1 1 ഡി. 28 പട്ടിക 5.5. ഈ ഒന്നര മാസത്തിനിടയ്ക്ക്‌ ആറ്‌ ആഴ്ചപ്പതിപ്പകളിറങ്ങി. ഡിസംബര്‍ 14-ന്റെ ലക്കം സംസ്ഥാനചലച്ചിത്രോത്സവപ്പതിപ്പായിരുന്നു. 239 അതൊഴിച്ച്‌ എല്ലാ ലക്കങ്ങളിലും ചുംബനസമരവിഭവങ്ങളുണ്ടായിരുന്നു. മൊത്തം 40 ഇനങ്ങള്‍ വന്നു. മുപ്പതും ചുംബനസമരത്തെ പിന്തുണയ്ക്കുന്നത്‌. അവയില്‍ ഒരു മുഖലേഖനവും 12 ലേഖനങ്ങളും 17 കത്തുകളമുണ്ട്‌. ചുംബനസമരത്തെ എതിര്‍ക്കുന്ന പത്തിനങ്ങളും വായനക്കാരുടെ കത്തുകളാണ്‌. മാതൃഭൂമ/ ആഴ്ചപ്പതിപ്പ്‌ ചുംബനസമരത്തിന്‌ വന്‍ പ്രചാരണം നല്‍കി എന്നാണ്‌ ഈ വിശകലനം വ്യക്തമാക്കുന്നത്‌. സാമൂഹികശ്രദ്ധയാകര്‍ഷിക്കുന്ന സംഭവങ്ങളിലെ മാതൃഭമിയുടെ മുന്‍ ഇടപെടലുകളമായി ചുംബനസമരസന്ദര്‍ഭത്തെ താരതമ്യപ്പെടുത്തുന്നത്‌ പ്രസക്തമായിരിക്കും (പട്ടിക 5.6.) മാതൃഭമി. വിവിധസന്ദര്‍ഭങ്ങളിലെ പ്രതികരണം (1990-2014) മണ്ഡല്‍ മസ്ജിദ്‌ മുത്തങ്ങ ചുംബനസമരം (14ഇനം) (26 ഇനം) (9 ഇനം) (40 ഇനം) ഇനങ്ങള്‍ ആദി സമര സവ । അവര്‍ ഹിന്ദു മതേ ആദി സമരാനു വാസി വിരു ര്‍ണം । ണം ത്വ തര വാസി കൂലം വിരുദ്ധം ദ്ധം ERR RRR പട്ടിക 5.6. 240 മണ്ഡല്‍ - മസ്ജിദ്‌ - മുത്തങ്ങചുംബനസമര പ്രശ്രങ്ങളോടുള്ള മാതൃഭമ്യുടെ പ്രതികരണം ഇങ്ങനെ താരതമ്യം ചെയ്യാം: 1. ഇതുവരെ കണ്ട ഏറ്റവും തീവ്രമായ മാതൃഭൂമ/ പ്രതികരണം 1992- ലെ മസ്ജിദ്‌ തകര്‍ന്ന വേളയിലേതായിരുന്നു. 2. 2014-ലെ ചുംബനസമരത്തിന്റെ പ്രതികരണത്തിലെ ചില സവിശേഷതകള്‍ അതിനെ മറികടന്നു. 3. അഞ്ചുലക്കങ്ങളിലായി 26 ഇനങ്ങളാണ്‌ മാതൃഭൂമി മസ്ജിദ്‌ തകര്‍ന്ന അവസരത്തില്‍ നല്‍കിയത്‌. 4. ഏഴു ലക്കങ്ങളിലായി 40 ഇനങ്ങള്‍ കൊടുത്ത്‌ ചംബനസമരത്തെ മാതൃഭൂമി കൂടിയ തോതില്‍ രേഖപ്പെടുത്തി. 5. ആറു ലേഖനങ്ങളും 20 കത്തുകളമാണ്‌ മസ്ജിദില്‍ മാതൃഭൂമ? കൊടുത്തത്‌. 6. ചുംബനത്തില്‍ 13 ലേഖനങ്ങളും 17 കത്തുകളുമായി. എന്നാല്‍, മസ്ജിദില്‍ സ്്വീകരിച്ച ഏകപക്ഷീയമായ പിന്തുണയുടെ നിലപാട്‌ ചുംബനത്തില്‍ ഉണ്ടായില്ല. മസ്ജിദില്‍, പള്ളി തകര്‍ത്തതിനെ പിന്തുണയ്ക്കുന്ന ഒരു കത്തുപോലും കൊടുക്കാന്‍ മാതൃഭൂമി തയ്യാറായില്ല. ചുംബനത്തിലാകട്ടെ, ചുംബനസമരത്തെ എതിര്‍ക്കുന്ന പത്തിനങ്ങള്‍ നല്‍കി. പക്ഷേ, എതിര്‍പ്പകാരെ മുഴുവന്‍ വായനക്കാരുടെ നിരയിലേയ്ക്കൊതുക്കി. അപ്പോഴും, മാതൃഭൂമിയുടെ സമരപക്ഷപാതം പ്രകടമായിരുന്നു. വായനക്കാരുടെ കത്തുകളിലെ വിതരണംപോലും'1 7 സമരാനുകൂലക്കത്തുകള്‍ x10സമരവിരുദ്ധക്കത്തുകള്‍”'എന്നിങ്ങനെയായിരുന്നു. ലേഖനങ്ങളിലേയ്ക്കു കടക്കുമ്പോള്‍ ആറ്‌ സമരാനുകൂല ലേഖനങ്ങള്‍ക്കു ബദലയായി ഒരു സമരവിരുദ്ധലേഖനവുമില്ല എന്ന തീവ്രപക്ഷപാതത്തിന്റെ നിലപാടിലേയ്ക്ക്‌ DIO (GA? Got. 241 മസ്ജിദ്-ുംബന താരതമ്ൃത്തിന്റെ നീക്കിബാക്കി ഇതാണ്‌: 1. 1992-ല്‍ ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ കൈക്കൊണ്ടതുപോലെ ഒരു തീക്ഷ്ണപ്രതികരണത്തിലേയ്ക്കാണ്‌ 2014-ല്‍ ചുംബനസമരം അരങ്ങേറിയപ്പോള്‍ മാതൃഭൂമി പോയത്‌. 2. ആകെയുള്ള വൃത്യാസം, എതിര്‍പക്ഷത്തെ 1992-ല്‍ വിഗണിച്ചപ്പോള്‍ 2014-ല്‍ പേരിനു പരിഗണിച്ചു എന്നതാണ്‌. ഏറ്റവും ശ്രദ്ധേയമായ വസ്തുത മസ്ജിദിലെ പ്രതിനായകപക്ഷം തന്നെയാണ്‌ സൂക്ഷ്മാര്‍ത്ഥത്തില്‍ ചുംബനസമരത്തിലും പ്രതിനായകപക്ഷത്തു നിന്നിരുന്നത്‌ എന്നാണ്‌. മസ്ജിദ്‌ തകര്‍ക്കല്‍ അരങ്ങേറിയത്‌ കേവലഹിന്ദുത്വശക്തികളായിരുന്നു. ചുംബനസമരത്തെ എതിര്‍ത്തത്‌ അവരടങ്ങുന്ന ഒരു വിശാലപ്രത്യയശാസ്ത്രക്കൂട്ടായ്മയായിരുന്നു എന്ന വ്യത്യാസമുണ്ടായിരുന്നു എന്നുമാത്രം. മസ്ജിദില്‍ ഹിന്ദുത്വപക്ഷത്തിനും മണ്ഡലില്‍ അവര്‍ണ്ണപക്ഷത്തിനും മുത്തങ്ങയില്‍ ആദിവാസിവിരുദ്ധപക്ഷത്തിനും എതിരേയായിരുന്നു മാതൃഭൂമി. ചുംബനസമരത്തിലാകട്ടെ, ഒരിക്കല്‍ക്കൂടി ഹിന്ദുത്വശക്തികള്‍ മുന്നിലുള്ള ഒരു പ്രത്യയശാസ്ത്രചേരിക്കെതിരേ മാതൃഭമ്‌ നിലപാടു കൈക്കൊണ്ടു. മാതൃഭൂമിയുടെ ഈ നിലപാടുകളില്‍ മറ്റൊന്നുകൂടി ശ്രദ്ധേയമാണ്‌. മസ്ജിദില്‍ മാത്രമാണ്‌ അവര്‍ എതിര്‍പക്ഷത്തെ തൃണവല്‍ഗണിച്ചത്‌. മണ്ഡലില്‍ സവര്‍ണപക്ഷത്തിനൊപ്പം നിന്നപ്പോള്‍ അവര്‍ണപക്ഷത്തിന്‌ ചെറിയ പ്രാതിനിധ്യം നല്‍കിയതുപോലെ, മുത്തങ്ങയില്‍ ആദിവാസികള്‍ക്കൊപ്പം നിന്നപ്പോള്‍ ആദിവാസിവിരുദ്ധവാദങ്ങള്‍ക്ക്‌ ഇടം കൊടുത്തതുപോലെ, ചുംബനത്തില്‍ സമരവിരുദ്ധര്‍ക്കും പ്രാതിനിധ്യം അനുവദിച്ചു. മസ്ജിദില്‍ മാതൃഭരമി അഭിമുഖീകരിച്ചത്‌ ഹിന്ദുത്വ - ന്യുനപക്ഷവൈരുദ്ധ്യമാണ്‌. അപ്പോഴാണ്‌, ഹിന്ദുത്വത്തെ തണവല്‍ഗണിക്കാന്‍ അവര്‍ക്കായത്‌. ചംബനസമരത്തിനാധാരമായ 242 പ്രശ്നത്തെ ഹിന്ദുത്വ-ഹിന്ദുത്വവിരുദ്ധ വൈരുധ്യമായല്ല മാതൃഭൂമി കണ്ടത്‌. ആധുനികതയും ആധുനികേതരതയും തമ്മിലുള്ള വൈരുദ്ധ്യമായാണ്‌. ആധുനികതയുടെ കര്‍തൃത്വമേറ്റ യൂറോപ്യനെപ്പോലെ, രാഷ്ട്രീയദേശീയതയുടെ കര്‍മ്മിത്വമേറ്റ ആധുനികേന്ത്യനെപ്പോലെ, ആത്മകേന്ദ്രിതമായ യാന്ത്രികരാഷ്ടീയതയുടെ പ്രത്യയശാസ്ത്രമാണ്‌ മാതൃഭൂമിയുടേത്‌ എന്നു നേരത്തേ വിലയിരുത്തിയതാണ്‌. യൂറോപ്യന്‍ ആധുനികത മുന്നാം ലോകക്കാരെ ആധുനികരാക്കാന്‍ നിലകൊള്ളന്നതുപോലെ, രാഷ്ടീയദേശീയത പിന്നോക്കക്കാരെയും ദലിതരെയും ആദിവാസികളെയും പ്രാദേശികളെയും ഗ്രാമീണരെയും രാഷ്ടീയദേശീയരായി മാനകീകരിക്കാന്‍ നിലകൊള്ളന്നതുപോലെ, ദേശീയാധുനികത അനാധുനികരെ ആധുനികരാക്കാനും നിലകൊള്ളും. ആ ആധുനികബുദ്ധിയുടെ പ്രത്യയശാസ്ത്രമാണ്‌ മാതൃഭരമിയെക്കൊണ്ട്‌ ചുംബനസമരത്തിനു തീവ്രപിന്ത്ുണനലകിച്ചത്‌. ആ നിലപാടിലെ രാഷ്ട്ീയത്തിന്റെ അഭാവമാണ്‌, ബാബറി മസ്ജിദ്‌ തകര്‍ത്ത വേളയിലെപ്പോലെ എതിരാളികളെ തൃണവല്‍ഗണിച്ചു മുന്നോട്ടുപോകാന്‍ ചുംബനസമരവേളയില്‍ മാതുഭൂമിക്കു ധൈര്യം കൊടുക്കാതിരുന്നത്‌. രാഷ്ട്രീയത്തിന്റെ അഭാവത്തിലെ ധൈര്യത്തിന്റെ അഭാവമാണത്‌. ചരീത്രവിജ്ഞാനത്തിന്റെ നിശ്ൂബ്ദപരാമര്‍ശിതം എപ്പോഴും യൂറോപ്പാണ്‌ എന്നു പറയാറുണ്ട്‌. ചരീത്രവിജ്ഞാനത്തിനു മാത്രമല്ല, ജ്ഞാനത്തിനുപോല്പമല്ല, പ്രത്യയശാസ്ത്രമായി വിശദീകരിക്കാവുന്ന ആധുനികതയില്‍ വേരുള്ള ഉന്നതസംസ്കാരത്തിനാകെ ബാധകമാണ്‌ ആ പരാമര്‍ശസ്ഥലി. രാഷ്ടീയത്തിന്റെ അഭാവത്തിന്റെ വിളംബരമായി മാറിയ, ചുംബനസമരകാല മാതൃഭൂമി, ഒഓര്‍മ്മിപ്പിക്കുന്നത്‌. അതിന്റെയും രഹസ്യ പരാമര്‍ശിതം യൂറോപ്പാണെന്നാണ്‌; പ്രത്യയ ശാസ്ത്ര യൂറോപ്പ്‌. 243 5.2.3. പ്രശ്ൂപഠനം 3: ചെമ്മീന്‍ സുവര്‍ണ്ണ ജൂബിലി ചമ്മീൽ സിനിമ റിലീസ്‌ ചെയ്തത്‌ 1965-ലാണ്‌. തകഴി ശിവശങ്കരപിള്ളയുടെ മചമ്മീള്‍ നോവലിനെ ആശ്രയിച്ച്‌ രാമു കാര്യുട്ട്‌ ചെയ്ത സിനിമയാണത്‌. 1965 ആഗസ്ത്‌ 19 ആണ്‌ റിലീസിംഗ്‌ തീയതിയെങ്കിലും ചിത്രം തിയറ്ററുകളിലെത്തിയത്‌ 1966-ലാണ്‌. അത്‌ അക്കൊല്ലത്തെ ഓണച്ചിത്രങ്ങളിലൊന്നായിരുന്നു. ഏറെ പ്രസിദ്ധമായ നോവലിനെക്കുറിച്ചുള്ള ഏറെ പ്രസിദ്ധമായ സിനിമയായിരുന്നു ചമ്മ/ന്‍. സിനിമയുടെ അമ്പതാം വാര്‍ഷികം 2015-ല്‍ കേരളം കൊണ്ടാടി. മാതൃഭൂമി 2015 ഏപ്രില്‍ 19-ന്റെ ലക്കം മചമ്മില്‍ സുവര്‍ണ്ണ ജൂബിലിക്കായി സമര്‍പ്പിച്ചു. * ഇതില്‍ എട്ടു ചെമ്മീന്‍ വിഭവങ്ങളാണ്‌ ഉള്ളത്‌.?* കവര്‍ അടക്കം നൂറു പേജുള്ള ആഴ്ചപ്പതിപ്പില്‍ 68 പേജുകളിലായി അത്രയും വിഭവങ്ങള്‍ നിരന്നു. അവയ്ക്കെല്ലാം കൂടി, ഇടയ്ക്കുള്ള അഞ്ചു പരസ്യങ്ങള്‍ ഒഴിവാക്കിയാല്‍, ആഴ്ചപ്പതിപ്പിന്റെ മൊത്തം അച്ചടിയിടത്തിന്റെ 69 ശതമാനം സ്ഥലമാണ്‌ മാതൃഭ്ൂമ്‌ നീക്കിവച്ചത്‌. 3° മാതൃഭമി അഭൂതപൂര്‍വ്വമായ ഒരു സാംസ്കാരികാഘോഷമാക്കിയ ഈ സന്ദര്‍ഭത്തിന്റെ സവിശേഷതകള്‍ അവിടെയും തീരുന്നില്ല: 1. എട്ടു ചമ്മീ൯ ഇനങ്ങള്‍ക്കും കവര്‍ സ്റ്റോറി പരിഗണന 2. ആഴ്ചപ്പതിപ്പിന്റെ ആദ്യപകുതിയില്‍ ഇടവിടാതെ ഒചമ്മിനിനങ്ങള്‍ മാത്രം 3. എട്ടു മചമ്മീ൯ ലേഖനങ്ങള്‍ക്കും വര്‍ണ്ണശീര്‍ഷകം 4. കവര്‍ ചിത്രമടക്കം ൦8 ഫോട്ടോകളോടെ വിന്യാസം 5. വലിയ അക്ഷരത്തിലുള്ള 45 അവതരണ ഖണ്ഡികകള്‍ 6. മചമ്മീ൯ല്‍ ഇനങ്ങള്‍ വന്ന എല്ലാ താളിലും മേല്‍പ്പട്ടയും, അവതരണശീര്‍ഷകവും 244 തലേവര്‍ഷം ചുംബനസമരത്തിന്‌ മാതൃഭൂമി നല്കിയ വന്‍പ്രാധാന്യമാണ്‌ ഇതിനു തൊട്ടുമുമ്പു വിലയിരുത്തിയത്‌. മാതൃഭമിയുടെ ചുംബനസമര-മചമ്മീന്‍ സുവര്‍ണ്ണ ജൂബിലി ലക്കങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യം ഇവിടെ പ്രസക്തമാണ്‌: 1. ചംബനസമരപ്പതിപ്പില്‍ ഒരു മുഖലേഖനമടക്കം ആറു ലേഖനങ്ങള്‍. 2. മചമ്മീ൯ പതിപ്പില്‍ ആമുഖലേഖനമടക്കം എട്ടു ലേഖനങ്ങള്‍. 3. ചുംബനസമര ലക്കത്തില്‍ ആദ്യത്തെ 25 പേജുകളില്‍ ചുംബന സമരയിനങ്ങള്‍ തുടര്‍ച്ചയായി. 4. മചമ്മി൯ ലക്കത്തില്‍ ആദ്യത്തെ 49 പേജുകള്‍ തുടര്‍ച്ചയായി. 5. ചുംബനത്തിന്‌ 26 പുറം അച്ചടിയിടം. 6. മചമ്മിന്‌ 66.2 പേജും. 7. ചുംബനത്തിനു കിട്ടിയത്‌ ആഴ്ചപ്പതിപ്പിലെ മൊത്തം അച്ചടിയിടത്തിന്റെ 29 ശതമാനം. 8. ഒചമ്മിന്‌ കിട്ടിയത്‌ 69 ശതമാനം. കചമ്മിന്‌ അതിന്റെ അമ്പതാം വയസ്സില്‍ മാതുഭമി നല്കിയ ഈ സമാദരം ആനകാലികപ്രവണതകളെ സാംസ്കാരികമായി വിശദീകരിക്കാനു പയോഗിക്കാവുന്ന മികച്ച പഠനസാമഗ്രിയാണ്‌. ഇതിനെ വിശകലനം ചെയ്യാനുള്ള എതിര്‍സാമഗ്രിയായി കചമ്മില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആ സിനിമയെ മാതൃഭ്രമി വിലയിരുത്തിയ രീതി തന്നെ പുനരാനയിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ചമ്മീ൯ സിനിമയുടെ കൊട്ടകപ്രവേശവേള മാതൃഭമ്‌/ ആനുകാലികത്തില്‍ രേഖപ്പെടുത്തിയത്‌ 1966 സെപ്തംബര്‍ 14-നാണ്‌.! ചമ്മി എന്ന തലക്കെട്ടില്‍ “ചിത്രശാല” എന്ന സിനിമാ പംക്തിയില്‍ സിനിമാപഠനം എഴുതിയത്‌ സിനിക്ക്‌.32 245 ഈ പഠനത്തിന്‌ മാതൃഭമിയില്‍ ലഭിച്ചത്‌ രണ്ടു പേജ്‌ സ്ഥലമാണ്‌. സാധാരണ അച്ചടിയക്ഷരങ്ങള്‍ നീരത്തി ചുവപ്പിലടിച്ച തലക്കെട്ടാണ്‌ ഉള്ളത്‌. ആര്‍ട്ടിസ്റ്റ്‌ കൈകൊണ്ടെഴുതി ബ്ലോക്ക്‌ എടുത്ത്‌ തലക്കെട്ടു കൊടുക്കുന്ന രീതി സ്്വീകരിച്ചിട്ടില്ല. സാധാരണ ആനുകാലിക ഉള്ളടക്കത്തിനുള്ളതില്‍ക്കവിഞ്ഞ എന്തെങ്കിലും വിന്യാസസവിശേഷത ഒചമ്മി൯ പഠനത്തിന്‌ നല്‍കിയിട്ടുമില്ല. സാധാരണ “ചിത്രശാല പംക്തി അച്ചടിച്ചു വരുന്ന ആഴ്ചപ്പതിപ്പിന്റെ അവസാന പേജുകളില്‍ത്തന്നെയാണ്‌ ഇനം ഉള്‍ക്കൊള്ളിച്ചത്‌. പുറം 35-ല്‍. സത്യനും ഷീലയും ഉള്‍ക്കൊള്ളുന്ന ഒരു രണ്ടുകോളം സ്റ്റീൽ സഹിതമാണ്‌ പഠനം വന്നത്‌. മൊത്തം അച്ചടിയിടം നാലു ശതമാനം. സിനിക്ക്‌ മചമ്മി൯ സിനിമയെ വിലയിരുത്തുന്നത്‌ ഇങ്ങനെ: “ആഗോളപ്രശസ്തി നേടിക്കഴിഞ്ഞ തകഴിയുടെ ഒചമ്മി൯ വെള്ളിത്തിരയില്‍ പകര്‍ത്താനുറച്ച രാമുകാര്യാട്ട്‌ മൂലകൃതിയുടെ അന്തസ്സിനൊത്തുയരാന്‍ തികച്ചും തയ്യാറെടുത്താണ്‌ ഏതല്‍ക്ൃത്യം നിര്‍വ്വഹിക്കാന്‍ മുതിര്‍ന്നത്‌. ഒരുത്കൃഷ്ടകലാശില്ചം വാര്‍ത്തെടുക്കാന്‍ വേണ്ട കരുക്കളത്രയും അത്യന്തനിഷ്കര്‍ഷയോടെ സംഭരിച്ച സംവിധായകന്‍ അവ വഴിപോലെ ഉപയോഗപ്പെടുത്തി മലയാളസിനിമക്കിന്നേവരെ നേടാനൊക്കാത്ത സഭാഗ്യം നേടിയെന്നതില്‍ ഇന്നാട്ടിലെ സിനിമാപ്രേമികളുടെയെല്ലാം അകമഴിഞ്ഞ അനുമോദനമര്‍ഹിക്കുന്നു...സര്‍വ്വാംഗസുന്ദരമായ ഒരുല്‍കൃഷ്ടമലയാളചിത്രം കണ്ടു കണ്ടം കാതും കുളിര്‍പ്പിക്കാന്‍ കൊല്ലങ്ങള്‍ പലതായ്‌ കാത്തിരിക്കുന്ന കേരളത്തിലെ ഉത്തമചലച്ചിത്രാസ്വാദകന്നു ചിരകാലപ്രതീക്ഷിതമായ ആ അസുലഭാവസരം ഇതാ കൈവന്നിരിക്കുന്നു.”33 246 സിനിമാക്കഥ വിസ്തരിച്ച്‌ നിരീക്ഷണങ്ങള്‍ കൂട്ടിക്കലര്‍ത്തി എഴുതിയിരിക്കുന്ന കുറിപ്പാണിത്‌. അന്നത്തെ മലയാളസിനിമാപഠനത്തിന്റെ രീതി അതാണ്‌. സിനിക്കിന്റെ സ്വകീയശൈലിയും അങ്ങനെയായിരുന്നു. ‘കടലിന്റെ കഥ്‌, “'മുലകൃതിയോടു നീതി”, ‘വിശുദ്ധമായ പ്രേമം”, “അഭിനയം” എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങള്‍ തന്നെ പഠനത്തിന്റെ ഉള്ളടക്കവും സമീപനരീതിയും വ്യക്തമാക്കുന്നു. സിനിമയിലെ ഗാനങ്ങള്‍, ക്യാമറ, എഡിറ്റിംഗ്‌ എന്നിവയെക്കുറിച്ച്‌ കുറിപ്പില്‍ എടുത്തു പറയുന്നുമുണ്ട്‌. ഇത്‌ ഏത്‌ സിനിമയ്ക്കും അന്ന്‌ ആഴ്ചപ്പതിപ്പു നല്‍കുന്ന പരിഗണന മാത്രമാണ്‌ എന്നു കാണാം: 1. കൂടുകാര്‍ (1966 ആഗസ്റ്റ്‌ 7) 2. ആസ്മാ൯ മഹല്‍ (ആഗസ്റ്റ്‌ 14) 3. ആര്‍സ്ു (ആഗസ്റ്റ്‌ 21) 4. കാട്ടമല്ലിക (ആഗസ്റ്റ്‌ 28) 5. കല്യാണരാത്രിയില്‍ (സെപ്തംബര്‍ 4) 6. കായങ്കളം കൊച്ചണ്ണ്‌/ (സെപ്തംബര്‍ 11) എന്നിവയാണ്‌ ഒചമ്മീനു തൊട്ടുമുമ്പു ചിത്രശാല പംക്തിയില്‍ ഇടംകിട്ടിയ സിനിമകള്‍. ആ സിനിമകള്‍ക്കും ഏതാണ്ട്‌ ചെമ്മീനു ലഭിച്ച പരിഗണനയാണ്‌ നല്‍കിയത്‌. ഇതു വ്യക്തമാക്കുന്ന സൂചകങ്ങള്‍ പട്ടിക 9.7. ല്‍. കചമ്മീ൯ റിവ്യൂ വന്നതിന്‌ തൊട്ടുമുമ്പും പിമ്പും 'ചിത്രശാല'യില്‍ വന്ന ഈരണ്ട്‌ ആസ്വാദനങ്ങളാണ്‌ ഒചമ്മീള്‍ ആസ്വാദനവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌. ചെമ്മീന്‍ സ്ഥലലഭ്യതയുടെ കാര്യത്തില്‍ മറ്റ നാലു സിനിമകളെക്കാളം പരിഗണന കിട്ടി. എന്നാല്‍, ചിത്രത്തിന്റെ കാര്യത്തില്‍, എല്ലാ ചിത്രങ്ങള്‍ക്കും കിട്ടുന്ന പരിഗണനയേ ലഭിച്ചുള്ളൂ. 247 ഇക്കാര്യത്തില്‍ തഴുങ്കള്‍ തിറക്കച്ചഴും എന്ന തമിഴ്‌ ചിത്രമാണ്‌ കൂടുതല്‍ പരിഗണിക്കപ്പെട്ടത്‌. 1966-ല്‍ മാതൃഭൂമി ചെമ്മീന്‌ നല്കിയ പരിഗണന:സൂചിക തടങ്ങള്‍, 66 ജൂലൈ 31 1.75 പേജ്‌ 2 തിറക്കച്ചട്ടം പട്ടിക 5. 7. റിവ്യൂവിന്റെ ഉള്ളിലേയ്ക്കു കടന്നാല്‍ സിനിക്ക്‌ മചമ്മിന്‌ താരതമ്യേന നല്ല പരിഗണന നല്‍കിയെന്നും കാണാം. മചമ്മി൯ “മലയാളസിനിമക്കിന്നേവരെ നേടാനൊക്കാത്ത സഭാഗ്യം നേടി” എന്നത്‌ അദ്ദേഹത്തിന്റെ വിലയിരുത്തല്‍ തന്നെയായിക്കാണാം. “ഒരുത്കൃഷ്ടകലാശില്ലം വാര്‍ത്തെടുക്കാന്‍ വേണ്ട കരുക്കള്‍” രാമുകാര്യട്ട്‌ “വഴിപോലെ ഉപയോഗപ്പെടുത്തി” എന്ന സിനിക്കിന്റെ നിരീക്ഷണം ചമ്മിന്റെ സാങ്കേതികവും കലാപരവുമുള്ള മികവിനുള്ള അംഗീകാരമാണ്‌. “മുലകൃതിയുടെ അന്തസ്സിനൊത്തുയരാന്‍” നടത്തിയ ““തയ്യാറെട്ട്പ്പിനെക്കുറിച്ചള്ള പരാമര്‍ശം ദേശീയപ്രതിഭകളെ കൂട്ടിയിണക്കാന്‍ 248 കാര്യാട്ടും ബാബു സേട്ടും കാണിച്ച സംഘാടനമികവിനുള്ള അംഗീകാരമായും വകയിരുത്താം. “സര്‍വ്വാംഗസുന്ദരമായ ഒരുല്‍കൃഷ്ടമലയാളചിത്ര”മാണ്‌ ചെമ്മീനെന്നും അങ്ങനെയൊന്നിന്‌ “കൊല്ലങ്ങള്‍ പലതായ്‌” കാക്കുന്ന കേരളത്തിലെ “ഉത്തമചലച്ചിത്രാസ്വാദകന്നു” ലഭിച്ച “അസുൂലഭാവസര”മാണ്‌ ചമ്മീ൯ പിറവി എന്നുമുള്ള വിലയിരുത്തലില്‍ അക്കാലം ഒചമ്മീനെക്കണ്ട കാഴ്ചയത്രയും ഉണ്ടെന്നും നിശ്ചയിക്കാം. ചെമ്മീന്‍ തിയറ്ററുകളിലെത്തിയ സാഹചര്യം കൂടി ചരിത്രപരമായി പുനഃസൃഷ്ടിക്കേണ്ടതുണ്ട്‌. ഒചമ്മീന്‍ ഏറ്റവും നല്ല കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ുതും രാഷ്ട്പതിയുടെ സ്വര്‍ണ്ണമുദ്ര നേടിയതും തിയറ്ററുകളിലെത്തും മുമ്പേയാണ്‌. ആ നേട്ടം, മൃണാള്‍ സെന്നിന്റെയും (ആകാശ്‌ കസ്പും) ഉടുത്വിക്‌ ഘട്ടക്കിന്റെയും (സുവര്‍ണ്ണരേക്) അഭ്രരചനകളോടു മത്സരിച്ചായിരുന്നു. അവ യഥാക്രമം ഒന്നാമത്തെയും രണ്ടാമത്തെയും ബംഗാളി പ്രാദേശികചിത്രങ്ങളായി. മലയാളത്തില്‍നിന്ന്‌ കാവ്യമേള്യും (എം. AMA നായര്‍) ഭാടയില്‍നിന്നം (കെ. എസ്‌. സേതുമാധവന്‍) മുറംച്ചഞ്കം (എ. വിന്‍സെന്റ്‌) മത്സരത്തിനുണ്ടായിരുന്നു. അവയ്ക്ക്‌ അതേക്രമത്തില്‍ മികച്ച മലയാള പ്രാദേശിക ചിത്രങ്ങള്‍ക്കുള്ള സമ്മാനം കിട്ടുകയും ചെയ്തു. മാത്രവുമല്ല, 1965-ല്‍ തന്നെ മചമ്മീ൯ സിനിമ വാര്‍ത്തയായിട്ടുണ്ട്‌. 1965-ലെ കയമൃദ്‌ ഓണം വിശേഷാല്‍ പ്രതിയില്‍ ഒചമ്മ്മറ്റ പരസ്യം മുന്നാം പേജില്‍, കവര്‍ കഴിഞ്ഞുള്ള ആദ്യ പേജില്‍ വന്നിട്ടുണ്ട്‌. “മലയാളചലച്ചിത്രലോകത്തെ ലോകരംഗത്തേയ്ക്കു കൊണ്ടുപോകുന്ന ഈസ്റ്റ്‌ മാന്‍ കളര്‍ ചിത്രം” എന്നാണ്‌ പരസ്യവാക്യം.* കേരളത്തില്‍ നിന്ന്‌ ഒരന്താരാഷ്ടനിലവാരമുള്ള ചിത്രം എന്ന നിലയ്ക്ക്‌ (ചെമ്മി൯ പ്രവര്‍ത്തകരുടെ പരസ്യ വാകൃത്തിലൂടെയാണെങ്കിലും) മചമ്മീ൯ അറിയപ്പെട്ടിരുന്നു. മചമ്മീന്‍ എന്ന തകഴിയുടെ പുസ്തകം അതിലും നേരത്തേ ഹിറ്റ്‌ ആയിരുന്നു. 249 ഈ സാഹചര്യത്തില്‍ തിയറ്ററുകളിലെത്തിയ മചമ്മി൯ സിനിമയെ ഈ രീതിയില്‍ 1966-ലെ കേരളം തിരിച്ചറിഞ്ഞുവോ, ഇല്ലെന്നല്ലേ മാതൃഭ്രമി അന്ന്‌ ചെമ്മീനെ അടയാളപ്പെടുത്തിയ വിധം തെളിയിക്കുന്നത്‌, ചെമ്മീനെ ഇക്കാലം കാണുംപോലെ അക്കാലം കാണാതിരുന്നതെന്തേ എന്നീ ചോദ്യങ്ങള്‍ക്ക്‌ സാംസ്കാരികചരിത്രത്തില്‍ ഇടമില്ല. പക്ഷേ, സാംസ്കാരികപഠനത്തിലോ, അത്തരം ചോദ്യങ്ങളില്‍നിന്നാണ്‌ ആ ജ്ഞാനശാഖയിലെ പല കണ്ടെത്തലുകളും പിറക്കുന്നതുപോലും. കചമ്മി൯ കാഴ്ചയ്ക്ക്‌ കാലാകാലങ്ങളില്‍ വന്ന രൂപാന്തരീകരണത്തെക്കുറിച്ചുള്ള പഠനം തന്നെയാണ്‌ അതിനു വേണ്ടത്‌. ആനുകാലികങ്ങളില്‍ മിതമായ പ്രശംസയാണ്‌ കിട്ടിയതെങ്കിലും കൊട്ടകയില്‍ ചെമ്മീൻ വിജയമായി. “സാമ്പത്തികമായും വന്‍ വിജയമായിരുന്നു Hand എന്നു സിനിമാ ചരിത്രം രേഖപ്പെടുത്തി. “ചെമ്മീന്‍ നേടിയത്‌ മലയാള സിനിമാ ചരിത്രത്തില്‍ അസാധാരണമായ വിജയമാ'ണെന്നുവരെ വിലയിരുത്തപ്പെട്ടു.?* പില്‍കാലത്ത്‌, ഒചമ്മിന്റെ പിറവി നിരൂപകരും അടയാളപ്പെടുത്തി. കചമ്മി൯ 1. “കേരളത്തെ ലോകത്തിന്‌ പരിചയപ്പെടുത്തി”. 37 2. കാര്യാട്ട്‌ പിന്തുടര്‍ന്ന “ഡേവിഡ്‌ ലീന്‍ ശൈലിയുടെ വിജയ”മാണ്‌ ചമ്മിനില്‍ക്കണ്ടത്‌.3% 3. ഉചമ്മീന്‍ “മലയാളത്തിന്റെ സാന്നിധ്യം ഇന്ത്യയുടെ ഭൂപടത്തില്‍ ജനിപ്പിച്ച്‌ അടയാളപ്പെടുത്തി” .39 4. “ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട” ചിത്രം. എന്നിങ്ങനെ നീളുന്നു അവ. ദേശീയബഹുമതിക്കു പിറകേ, ഷിക്കാഗോ അന്താരാഷ്ട ചലച്ചിത്ര മേളയിലെ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റും ചെമ്മീന്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ 250 നല്ല ഛായാഗ്രാഹകനുള്ള സ്വര്‍ണ്ണ മെഡല്‍ ഒചമ്മിനിലൂടെ മാര്‍ക്കസ്‌ ബര്‍ടളി നേടുകയും ചെയ്തു. എന്നാല്‍, സമാന്തരമായി ഒചമ്മില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. വിജയകൃഷ്ണന്‍ പറഞ്ഞു; “വിശ്വചലച്ചിത്രാവബോധമാര്‍ജ്ജിച്ച പ്രേക്ഷകര്‍ക്ക്‌ രസപ്രദമാവാന്‍ പ്രയാസമുള്ള പല രംഗങ്ങളും ചമ്മിനില്‍ക്കാണാം. ഷോട്ടുകളുടെ രൂപീകരണത്തിലും തിരക്കഥയുടെ വികാസഘട്ടങ്ങളിലും മലയാളസിനിമയുടെ ഗതാനുഗതികത്വത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടില്ല.” രാമു കാര്യാട്ടിനെ “നല്ല മലയാള സിനിമയ്ക്കുമുമ്പ ചില ചലനങ്ങളുണ്ടാക്കിയ ചലച്ചിത്രകാരന്‍” എന്ന നിലയ്ക്കേ ആര്‍ട്ട്‌ സിനിമയുടെ വക്താക്കളായി അരങ്ങത്തുവന്ന സിനിമാനിരൂപകര്‍ വകയിരുത്തിയിട്ടുള്ള, എന്നതുകൊണ്ടാണ്‌ ഇത്തരം വിലയിരുത്തലുകള്‍ ചെമ്മീന്റെ ജനപ്രീതിക്കും വിജയങ്ങള്‍ക്കും സമാന്തരമായി എഴുന്നുനിന്നത്‌.2 എന്നാല്‍, കച്ചവട സിനിമ എന്നു വിളിക്കപ്പെട്ട ജനപ്രിയസിനിമയോട്‌ അക്കാരണംകൊണ്ടുമാത്രം മുഖംതിരിച്ചുനില്‍ക്കാത്ത ആദ്യതലമുറ നിരൂപകരും ചെമ്മീനെ (അത്‌ നേടിയ ശ്രദ്ധയുടെയും പ്രീതിയുടെയും തോത്‌ വകയിരുത്തിയതല്ലാതെ) ആദരിച്ചിരുന്നില്ല. 2001-ല്‍ മലയാളസിനിമയിലെ എക്കാലത്തെയും മികച്ച 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ കോഴിക്കോടന്‍ ഒചമ്മീമന ഉള്‍പ്പെടുത്തിയില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്‌, ഒചമ്മിനെ മറ്റൊരു തരത്തില്‍ക്കാണുന്ന പ്രവണത നിരൂപകരിലും പഠിതാക്കളിലും ദൃശ്യമാകുന്നത്‌. 2000-ല്‍ ഇന്ത്യാ ടൂ മികച്ച പത്തു മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. സിനിമാപ്രവര്‍ത്തകരെക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്‌. മചമ്മീന്ായിരുന്നു കൂടുതല്‍ എന്‍ടി. പൊതുജനദൃഷ്ടിയില്‍ ഉഒചമ്മിനുള്ള 251 സ്ഥാനവും താമസിയാതെ അളന്നെടുക്കപ്പെട്ടു. 2009-ല്‍, മലയാള മഭന്നോരമ വാര്‍ഷികപ്പതിപ്പ്‌ വായനക്കാരെക്കൊണ്ട്‌ പ്രിയപ്പെട്ട മുന്നു സിനിമകള്‍ തെരഞ്ഞെടുപ്പിച്ചപ്പോള്‍ ഒന്നാം സ്ഥാനം ഒചമ്മില്‍ നേടി. ഇതിനു സമാന്തരമായാണ്‌ കചമ്മീമനക്കുറിച്ച്‌ പുതിയ വിലയിരുത്തലുകള്‍ അക്കാദമിക്‌ തലത്തിലും ഉണ്ടായിവരുന്നത്‌. “കേരളീയജീവിതം സിനിമയിലെത്തിച്ച” ചചമ്മീല്‍ “സാമൂഹികപരമായ ഉള്ളടക്കമുള്ള സിനിമയാ”ണെന്ന മട്ടിലുള്ള കണ്ടെത്തലുകള്‍ ഗവേഷകരിലും പഠിതാക്കളിലും നിന്നുണ്ടായി. പിന്നാലേ, കചമ്മിമന്നാടുള്ള മുന്‍ കാലനിരൂപകരുടെ നിലപാട്‌ ചോദ്യം ചെയ്യപ്പെട്ടു. “മികച്ച സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങളുടെ പട്ടികയിലാണ്‌ മചമ്മീന മലയാളനിരൂപകര്‍ കണ്ടത്‌” എന്ന്‌ വിലയിരുത്തപ്പെട്ടു.* കചമ്മിന്‌ “നീരൂപകപിന്തുണ കിട്ടാതെ പോയത്‌ ആ ചിത്രത്തെ ആര്‍ട്ട്‌ പടങ്ങളുടെ ഗണത്തില്‍ പെടുത്താനാകാത്തതാകാം” എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.** “ദേശീയമായ വിഭവങ്ങളെ അവയുടെ വൈവിദ്ധ്യത്തോടെ പ്രാദേശികീകരിക്കു”ന്ന സംരംഭത്തെക്കുറിച്ച്‌ ചിന്തിക്കാനും “വന്‍ മുതല്‍മുടക്കിന്റെ പിന്തുണയോടെ അത്‌ യാഥാര്‍ത്ഥയമാക്കാ”നും മലയാളസിനിമ “തൃനിഞ്ഞിറങ്ങിയത്‌ ഒചമ്മിന്നോടെയാ”ണെന്നും മലയാള സിനിമാ ചരിത്രത്തിലെ “കള്‍ട്ട്‌ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ”തെന്നും വിലയിരുത്തലുണ്ടായി. “ചരിത്രംദേശീയസിനിമ”യെന്ന “വ്യവഹാരപ്പെരുമയില്‍ ഒചമ്മിനും ഉള്‍പ്പെടു”മെന്ന നിരീക്ഷണവുമുണ്ടായി .* ഇതിനും പീന്നാലേയാണ്‌, ചെമ്മീന്റെ സുവര്‍ണ്ണജൂബിലി വന്നതും അത്‌ മഹോത്സവമായി മാറിയതും മാതൃഭമിയെപ്പോലൊരു ആനുകാലികം തങ്ങളുടെ ഒരു ലക്കം പ്രത്യേക മചമ്മില്‍ പതിപ്പുപോലെ പുറത്തിറക്കിയതും. മാതൃഭൂമി? 1966-ല്‍ കണ്ട ചെമ്മീനെയല്ല 2015-ല്‍ കണ്ടത്‌ പട്ടിക 5.8. 252 DIO (GA ചെമ്മീന്‍ അടയാളപ്പെടുത്തല്‍ താരതമ്യം 1966 - 2015 ws memes fo | പട്ടിക 5.8. കേരളത്തില്‍ ഏറ്റവും ശക്തമായ സാംസ്കാരിക ആധികാരികതയുള്ള മാതൃഭരമി ഒരേ സിനിമയെക്കുറിച്ച്‌ രണ്ടു കാലത്ത്‌ മുന്നോട്ടുവയ്ക്കുന്ന ഈ മാധ്യമപ്രതീതികള്‍ക്ക്‌ എന്താണ്‌ അര്‍ത്ഥം? 1966-ല്‍ കേരളം കാത്തിരുന്ന ഒരു നല്ല ചിത്രമായിമാത്രം അടയാളപ്പെടുത്തപ്പെട്ട ചചമ്മീ൯ എങ്ങനെ 2016- ല്‍ ഒരാഴ്ചവട്ടത്തിലെ മറ്റെല്ലാ പ്രശ്നങ്ങളം മാറ്റിവച്ച്‌ പഠിക്കേണ്ട പ്രതിഭാസമായി? 1966-ലെ കാഴ്ചയോ 2015-ലെ കാഴ്ചയോ, ഏതാണ്‌ ന്യനീകരിക്കപ്പെട്ടത്‌, ഏതാണ്‌ പര്‍വ്വതീകരിക്കപ്പെട്ടത്‌, ഏതാണ്‌ സമതുലിതമായിട്ടുള്ളത്‌, ഏതാണ്‌ അസന്തുലിതമായിമാറിയത്‌, അല്ലെങ്കില്‍ ഏതാണ്‌ സത്യം, ഏതാണ്‌ അസത്യം? അത്തരം ചോദ്യങ്ങള്‍ക്കു വിധിയെഴുതല്‍ അസാധ്യവും അനാവശ്യവും അശാസ്ത്രീയവുമാണ്‌. മാതൃഭൂമിയുടെ രണ്ടു കാലത്ത്‌ ചെമ്മീനെക്കുറിച്ച്‌ ആവിഷ്കരിച്ച രണ്ടു പ്രതീതികളുടെയും പ്രശ്ൂവത്കരണത്തിന്‌ പ്രസക്തിയുണ്ട്‌ എന്നതാണ്‌ കാര്യം. 253 സിനിമയെന്നല്ല, ഏതു സാംസ്കാരികസംഭൂതിയെക്കുറിച്ചും ഒരു കാലത്ത്‌ ഒരാനുകാലികം ആവിഷ്കരിക്കുന്ന പ്രതീതി അതിന്റെ വാസ്തവികമായ വിലയിരുത്തലാകണമെന്നില്ല, മറ്റൊരു കാലത്ത്‌, മറ്റൊരു പരിതസ്ഥിതിയില്‍ അതേ ആനകാലികം അതേ സംഭവത്തിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ മറ്റൊരു പ്രതീതിപോലും പിറക്കാം. അതാണ്‌, മാതൃഭൂമിയുടെ ചമ്മി അടയാളപ്പെടുത്തലുകളടെ സാംസ്കാരികമായ വിശകലനം ഓര്‍മ്മിപ്പിക്കുന്നത്‌. ഭൂതകാലത്തെക്കുറിച്ച്‌ ഏതു കാലത്തുമുണ്ടാകുന്ന ഏതു പരാമര്‍ശവും വര്‍ത്തമാനകാലത്തിന്റെ വ്യവഹാരത്തിലാണ്‌ രൂപമെടുക്കുന്നത്‌ എന്ന കാഴ്ചപ്പാട്‌ ഈ പഠനത്തില്‍ വീണ്ടും വീണ്ടും അനുസ്മരിക്കപ്പെടുന്ന ചരിത്രസിദ്ധാന്തമാണ്‌. അതിനാല്‍ത്തന്നെ, 2015-ലെ ആഴ്ചപ്പതിപ്പിന്റെ കാഴ്ച 2015-ലെ സരന്ദര്യസങ്കല്പങ്ങളുടെയും സാംസ്കാരികധാരണകളടെയും ബലതന്ത്രത്തിന്റെ പ്രത്യയശാസ്ത്രപരമായ ഉല്പന്നമാണ്‌. അതേ ചിന്താഭൂമികയില്‍നിന്നു നോക്കുമ്പോള്‍ 1966-ലെ കാഴ്ചയ്ക്കും അതേ ബന്ധങ്ങളും ബന്ധനങ്ങളും പ്രത്യയശാസ്ത്രനിഷ്ഠതയും ബാധകമാണ്‌. മേലല്‍്ക്കോയ്മയുള്ള ആശയസംഹിതകളടെ, പ്രത്യയശാസ്ത്രത്തിന്റെ പ്രരൂപങ്ങളാണ്‌ ആനുകാലികങ്ങള്‍. മാതൃഭൂമിയുടെ 1966-ലെ മചമ്മിന്‍കാഴ്ച ആ കാലത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ കണ്ണിലൂടെയുള്ള കാഴ്ചയാണ്‌. അതേ ആനുകാലികത്തിന്റെ 2015-ലെ ഒചമ്മീ൯ന്‍ കാഴ്ച ഇക്കാലത്തെ പ്രത്യയശാസ്ത്രത്തിന്റെയും. ആനുകാലികവസ്തുക്കളെ സാമൂഹികമായും സാംസ്കാരികമായും രാഷ്ടീയമായും - കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ പ്രത്യയ ശാസ്ത്രപരമായി - നോക്കിക്കാണേണ്ടതുണ്ടെന്നാണ്‌ ആത്യന്തികമായി ഈ പ്രശൂപഠനം ഓര്‍മ്മിപ്പിക്കുന്നത്‌. 254 5.3, നവകാല മാതൃഭൂമി: നിഷ്ഠകള്‍, നിലപാടുകള്‍. മാതൃഭൂമിയുടെ സാംസ്കാരികവായനകളുടെ പരിസമാപ്കതിവേളയില്‍ ആ൯കാലികരീതികളെക്കുറിച്ച്‌ ഈ ദുഷ്ടാന്തപഠനങ്ങളില്‍ക്കണ്ട ചിലത്‌ എടുത്തുനോക്കേണ്ടതുണ്ട്‌. നവകാല മാതൃഭൂമിയില്‍ക്കണ്ട ഒരു പ്രത്യേകത, അത്‌ അനുവാചകരിലേയ്ക്കു പകരാന്‍ ശ്രമിക്കുന്ന അനുസ്യത്രിയാണ്‌. ചുംബനസമരമാതൃഭൂമിയും മചമ്മി൯ന്‍ സുവര്‍ണ്ണ ജൂബിലി മാതൃഭൂമിയും ആ പ്രവണത കാണിച്ചു. ആ പ്രത്യക്ഷങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെയാണ്‌. മചമ്മി൯ സുവര്‍ണ്ണ ജൂബിലി, മാതുഭമ/ കടലാസില്‍ അച്ചടിച്ച സിനിമയാണ്‌. വിരലനക്കം കൊണ്ടുമാത്രം കാണാനാകുന്ന ടെലിവിഷനുമാണത്‌. കവര്‍ സിനിമാപോസ്റ്ററ പോലെ. ഈസ്റ്റ്മാന്‍ കളറിനെ ഒഓര്‍മ്മിപ്പിക്കുന്ന വര്‍ണ്ടവിനിയോഗം. കവറും വിഷയവിവരപ്പേജും ചേര്‍ന്ന്‌ ഒരു സിനിമയുടെ ടൈറ്റിലിനും ടിവി പരിപാടിയുടെ ഓപ്പണിംഗ്‌ മൊണ്ടാഷിനും പകരം നില്ക്കുന്നു. പിന്നെ വരുന്ന 46 തുടര്‍പേജുകള്‍ സിനിമാഗാത്രമോ, ടിവിപരിപാടിയുടെ ആദ്യഖണ്ഡമോ ആകുന്നു. എല്ലാ പേജിലും ഒചമ്മി൯ ഫോട്ടോകളുണ്ട്‌. വിസ്താരശരീരികളായ വര്‍ണ്ണ ഫോട്ടോകള്‍. ആഴ്ചപ്പതിപ്പ താളുകള്‍ അപ്പോള്‍ വെള്ളിത്തിരയാകുന്നു. ഒപ്പം, ഓരോ ചമ്മി പേജിലും “ചമ്മി൯ (50)' എന്നും “ചചമ്മില്‍.ആദ്യത്തെ അമ്പതരവര്‍ഷങ്ങള്‍', എന്നും എഴുതിയ വര്‍ണ്ണപ്പട്ടകള്‍. നിങ്ങള്‍ കാണുന്നത്‌ ചമ്മീനാണ്‌ എന്നവ ഓര്‍മ്മിപ്പിക്കുന്നു. ആഴ്ചപ്പതിപ്പ്‌ താള്‍ അപ്പോള്‍ മിനി സ്ക്രീനാകുന്നു. പിന്നെ വരുന്ന എട്ടു കവിതാപേളുകള്‍ ഇടവേളയുടെ ധര്‍മ്മം നിറവേറ്റന്നു. വീണ്ടും 12 പേജിന്റെ മചമ്മി൯ വിഭവം, പിന്നെ ആറു പേജിന്റെ പംക്തികള്‍, ഒരിക്കല്‍ക്കൂടി രണ്ടു പേജിന്റെ മചമ്മി൯ അനുഭൂതി, വീണ്ടും ഒരു ശൃഭം കാര്‍ഡിന്റെയോ ക്ലോസിംഗ്‌ മൊണ്ടാഷിന്റെയോ ഓര്‍മ്മയുണര്‍ത്തുന്ന പംക്തികളിലേയ്ക്കു പോയി ഒചമ്മീല്‍മാതൃഭമിയുടെ വിവിധകലാപരിപാടി പൂര്‍ത്തിയാകുന്നു. 255 ആധുനികതയുടെ കാലത്ത്‌ അച്ചടി മാധ്യമങ്ങള്‍ സൃഷ്ടിച്ച അര്‍ത്ഥങ്ങളെ ടെലിവിഷന്‍ പുനര്‍നിര്‍മ്മിക്കുന്നു എന്നു പറയാനുണ്ട്‌. ടെലിവിഷന്റെ അര്‍ത്ഥനിര്‍മ്മിതീചര്യയെ അച്ചടിമാദ്ധ്യമങ്ങള്‍ പിന്‍പറ്റാറുമുണ്ട്‌ എന്നുകൂടി അതിനോടു ചേര്‍ക്കണം. ടെലിവിഷന്‍പഠനത്തില്‍ റെയ്മണ്‍ഡ്‌ വില്യംസ്‌ നിരീക്ഷിച്ചത്‌ ടെലിവിഷന്‍ നിലവിലിരുന്ന ആശയവിനിമയരൂപങ്ങളുടെ ചേര്‍ച്ചയും വളര്‍ച്ചയും ആയിരുന്നു എന്നാണ്‌.7 പത്രങ്ങള്‍, നാടകവേദി എന്നിവയുടെ സംലയനം ആനകാലികങ്ങളില്‍ക്കാണാമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനു മാത്രമല്ല ആനുകാലികങ്ങള്‍ക്കും ചേരും ആ നിരീക്ഷണം. ടെലിവിഷനുകള്‍ക്കു മുന്വേ പിറന്ന ആനുകാലികങ്ങള്‍ ടെലിവിഷന്റെ പ്രഭാവകാലത്ത്‌ ടെലിവിഷനെ പകര്‍ത്തുന്നു എന്ന നിലയ്ക്കു മാത്രം കാണേണ്ടതല്ല അത്‌. ഏറ്റവും ജനപ്രിയമായ വിനോദമാധ്യമമായ സിനിമയെ അനുകരിക്കാനുള്ള ശ്രമം എന്ന നിലയ്ക്കും അതിനെ ന്യൂനീകരിക്കാനാവില്ല. അനുകരണമല്ല ആത്മാവിഷ്കാരംതന്നെയാണത്‌. ആ ആത്മാവിഷ്കാരത്തിന്റെ വസ്തുനിഷ്ടരീതി മാതൃകകള്‍ വിനോദ വിപണിയില്‍നിന്ന്‌ ആനുകാലികങ്ങള്‍ സ്വായത്തമാക്കിയെന്നേയുള്ള, അത്തരം, സ്വാംശീകരണങ്ങള്‍ തിരിച്ച്‌ ടെലിവിഷനും സിനിമതന്നെയും നടത്തുന്നുമുണ്ട്‌. ആദ്യകാലത്ത്‌ സാമൂഹികതയോടെ പിറന്ന മുഖ്യധാരാ ആനുകാലികമായ ഭാഷാപോഷിണ്‌/ സാഹിത്ൃതയെ പുല്‍കീയത്‌, പിന്നാലേ പുതിയ നൂറ്റാണ്ടില്‍ കൂടിയ സാമൂഹികതയോടെയും ഒരു സാമൂഹികപ്രസ്ഥാനത്തിന്റെ പിന്തുണയോടെയും വന്ന മംഗഭ്ളാദയം അതേ വഴി പിന്‍പറ്റിയത്‌, പിന്നാലേ മറ്റൊരു ചരിത്രഘട്ടത്തില്‍ രാഷ്ടീയനിഷ്ഠമായ ഉറവിടത്തില്‍ നിന്നു പിറന്നിട്ടും മാതൃഭൂമിയും അതേ പരിണാമത്തിനു വിധേയമായത്‌ എന്നിവയോടു ചേര്‍ത്തകാണണം, മറ്റൊരു നൂറ്റാണ്ടില്‍ 256 മാതൃഭൂമി സിനിമാ-ടെലിവിഷന്‍ മാധ്യമങ്ങളമായി പുലര്‍ത്തുന്ന രീതിപരമായ ബന്ധത്തെയും. ആനുകാലികങ്ങളുടെ വശയതയ്ക്കുപിന്നില്‍ അവയുടെ ഉള്ളടക്കമല്ല; രൂപമാണ്‌ എന്നാണ്‌ ഈ നിരീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌.** 5.4. കണ്ടെത്തലുകള്‍: ഒരു പുനര്‍വായന മാതൃഭമിയെ സാംസ്കാരികമായി വിലയിരുത്തിയപ്പോള്‍ ഈ പഠനത്തിലൂടെ തെളിഞ്ഞുവന്ന ഒരു കാര്യം അതതുകാലത്തെ പ്രത്യയശാസ്ത്രം, മേല്‍ക്കോയ്മയുള്ള ആശയസഞ്ചയം, ആനുകാലികങ്ങള്‍ക്കു മേല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്‌. എന്നാല്‍, ആനുകാലികങ്ങളും പ്രത്യയശാസ്ത്രവുമായുള്ള ബന്ധം യാന്ത്രികമല്ല എന്ന സൂചനകളും ഈ അന്വേഷണത്തില്‍ കണ്ടുകിട്ടി. അവയില്‍, ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ഇവയാണ്‌. (1) ആദ്യകാല ഭാംഹാപോഷിണ്‌്യില്‍നിന്നുള്ള ആകസ്മിക മാതൃകാലക്കമായി കണ്ടെടുത്ത 1106 ചിങ്ങം ലക്കത്തില്‍ ഒരു കാര്യം നിരീക്ഷിച്ചിരുന്നു. ദേശീയപ്രസ്ഥാനത്തിന്‌ ഒരിടവും കൊടുക്കാത്ത ആ പ്രസിദ്ധീകരണം, ദേശീയപ്രസ്ഥാനത്തെ തുണയ്ക്കുന്ന ഒരു കവിത ആ ലക്കത്തില്‍ ഉള്‍പ്പെടുത്തി. ആ കാലത്തെ രാഷ്ടീയഘട്ടത്തെ പ്രതീകവത്കൃതമായി ആവിഷ്കരിക്കുന്ന രചനയാണ്‌ ജി. ശങ്കരക്കുറുപ്പിന്റെ “പ്രഭാതവാതം'. പുലരിക്കാറ്റിനെ രാഷ്ടീയംതന്നെയായാണ്‌ കവി ചിത്രീകരിക്കുന്നത്‌: “ചരാചരങ്ങള്‍ക്കറിയാം ഭവാന്റെ ചാതൃര്യമേറും സുകുമാരഭാഷ; അല്ലായ്കിലാസേതുഹിമാചലാന്ത- മാവിര്‍ഭവിക്കില്ലിതുപോലിളക്കം. അകന്നു തന്‍ “മാസ്മര'വിദ്യയാലി- 257 ങ്ങാലസ്യമുണ്ടാക്കിയൊരന്ധകാരം. പുണ്യപ്പളപ്പാര്‍ന്ന പുരാണദേശം പകര്‍ന്നുവീണ്ടും പുതുപൊല്‍പ്രകാശം.” തന്നെയുമല്ല, ദേശീയപ്രസ്ഥാനത്തിനായി ജീവന്‍ കൊടുക്കുന്നവരെ - ഒരു പക്ഷേ, ദേശീയപ്രസ്ഥാനത്തിലെ സായുധസമരധാരയെത്തന്നെ - കവിത അടയാളപ്പെടുത്തുന്നുണ്ട്‌: “എറിഞ്ഞിടുന്നു നിജജീവിതങ്ങ- ളെന്‍ നാട്ടിലെപ്പുക്കള്‍ ഭവാന്റെ മുന്നില്‍.” ജി. യുടെ ഈ കവിതയുമായി ഭാഷാപോഷിണി പുറത്തിറങ്ങുമ്പോള്‍ ഭഗത്‌ സിംഗ്‌ പ്രതിയായ ലാഹോര്‍ ഗുഡ്രാലോചനാക്കേസില്‍ വിചാരണ നടക്കുകയാണ്‌. ജയിലില്‍ നിരാഹാരം നടത്തി ജതീന്ദ്രദാസ്‌ ജീവനൊടുക്കിയിട്ട്‌ ഒരാണ്ട്‌ തികയാറായിരുന്നു അക്കാലത്താണ്‌ അതേപ്പറ്റി മനനം പാലിച്ചിരുന്ന ഭാഷാ ഫപോഷിണ്‌്യുടെ താളില്‍ “എറിഞ്ഞിടുന്നു നിജജീവിതങ്ങളെന്‍ നാട്ടിലെപ്പുക്കള്‍ ഭവാന്റെ മുന്നില്‍” എന്ന ജി.യുടെ കവിത അച്ചടിച്ചു വന്നത്‌. ആ വരികള്‍ മൂന്നു മാസം മുമ്പ്‌ സ്വാതന്ത്ര്യ സമരത്തില്‍ ജീവനൊടുക്കിയ നരസയ്യ നായിഡു എന്ന അഹിംസാ സമരഭടനെയുമാകാം സൂലിപ്പിക്കുന്നത്‌. അപ്പോഴും, സ്വാതന്ത്യ സമരത്തിലെ മുഖ്യധാരയ്ക്കുപോലും ഇടമില്ലാതിരുന്ന ഭാഷാപോഷിണിയിലാണ്‌ അത്‌ അച്ചടിച്ചു വന്നതെന്ന വൈരുധ്യം ബാക്കി നില്‍ക്കും. ത്രിവര്‍ണ്ഠപതാകയെ ചിത്രീകരിചുകൊണ്ടാണ്‌ ജി.യുടെ കവിത സമാപിക്കുന്നത്‌: “ചുവന്നു, പച്ചച്ചു, വെളുത്തു മേലേ- ചുറ്റിപ്പറക്കുന്നു മുകില്‍പ്പതാക ഉന്മേഷദായിന്‍, ജന്മഭൂമി- യുണര്‍ന്നു തച്ഛചായയില്‍ നിന്നിടാവൂ 258 (2) അടിയന്തരാവസ്ഥയെ രഈദ്യോഗികമായി പിന്‍തുണയ്ക്കുന്ന ഉള്ളടക്കം മാതൃഭൂമി നല്‍കി എന്ന്‌ പ്രശ്ൂപഠനത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, അതേ മാതൃഭൂമി അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന സാഹിത്യ ഉള്ളടക്കങ്ങളും നല്‍കിയിരുന്നു; തീര്‍ച്ചയായും, അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്ന സാഹിത്യ ഉള്ളടക്കങ്ങള്‍ക്കൊപ്പം. 1975-ല്‍ അടിയന്തരാവസ്ഥയ്ക്കെതിരായ സൂചനകളുമായി മാതൃഭമ്യില്‍ വന്ന രചനകള്‍ മൂന്നെണ്ണമാണ്‌: (1) ഉണങ്ങിയ മൃഗങ്ങള്‍, കഥ, എം. പി. നാരായണപിളള, (2) അവരുടെ ഗാനം, കഥ, എം. സുകുമാരന്‍, രണ്ടു ലക്കങ്ങളിലായി. °° (3) കാലത്തിന്റെ ദുരന്തം, കവിതാത്മകമായ കുറിപ്പ്‌, വി. ബി. ജ്യോതിരാജ്‌.' ഇതേ കാലത്തുതന്നെ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന സ്വഭാവത്തിലുള്ള മൂന്നു സാഹിത്യയിനങ്ങളും മാതൃഭൂമി കൊടുത്തു: (1) കാളീമാതാവ്‌, 52 വെണ്രിക്കുളം, കവിത, (2) സംവേദനം, ൭ സുഗുണന്‍, കവിത, (3) ഭാരതത്തിന്റെ നവപ്രഭാതം, പി., കവിത. സര്‍വ്വവിഷയതയുടെ പാരമ്പര്യത്തില്‍ തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങളുടെ സാഹിത്യ ആനുകാലികങ്ങളായുള്ള പരിവര്‍ത്തനത്തില്‍ സാമൂഹികത ഒഴിവാക്കാനുള്ള പ്രവണതയുണ്ട്‌ എന്നാണ്‌ ഈ പഠനം നേരത്തേ നിരീക്ഷിച്ചിരുന്നത്‌. ആ നിരീക്ഷണത്തെ സാഹിത്യത്തില്‍നിന്നുള്ള രണ്ടു സന്ദര്‍ഭപഠനങ്ങളിലൂടെ എതിര്‍പരിശോധന നടത്തുകയാണ്‌ ഇവിടെ. സാമൂഹികയിനങ്ങളടെ പ്രാധാന്യം കുറയ്ക്കാനുള്ള ആനുകാലികങ്ങളുടെ പ്രചോദനം സാമൂഹികതയ്ക്കെതിരായ നീലപാടുകളായിരിക്കാം. പക്ഷേ, സാഹിത്യം അതിന്റെ ജൈവികതകൊണ്ട്‌, സാമൂഹികതയെ അധ്യാഹരിക്കും എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആനുകാലികങ്ങള്‍ മേധാവിത്വമുള്ള പ്രത്യയശാസ്ത്രത്തെ നേരിട്ടു പകര്‍ത്തുകയല്ല. അവയ്ക്ക്‌ പ്രത്യയശാസ്ത്രത്തോടുള്ളത്‌ വൈരുദ്ധ്യാത്മകബന്ധമാണ്‌ എന്നുകൂടി ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. 259 ആധുനികതയുടെ തെറ്റായ ലാവണ്യബോധത്തിന്റെ പ്രതിഫലനം കൂടിയാണ്‌ മുഖ്യധാരാ ആനുകാലികങ്ങളിലെ സാഹിത്യരതി എന്നും നേരത്തെ നിരീക്ഷിച്ചിരുനന. ആ നിലപാടിലെ വൈരുദ്ധ്യം ആനുകാലികങ്ങളെ ബാധിക്കുന്ന വേളകള്‍ കൂടിയാണിത്‌. “കലയെ ആത്മനിഷ്ടതയുടെ”യും “കലേതര കാര്യങ്ങളെ വസ്തുനിഷ്ടതയുടെ”?യും മേഖലകളിലേയ്ക്ക്‌ “പിളര്‍ത്തി മാറ്റുന്നതിലൂടെ ആധുനികത പിഴവിലെത്തുകയാണ്‌. “ചിന്തയും വികാരവും മനുഷ്യശരീരം ചുറ്റപാടുകള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന”തിന്റെ, “പ്രതികരിക്കുന്ന”തിന്റെ “രണ്ടു വ്യത്യസ്തരീതി”കളാണ്‌. “വസ്തുയാഥാര്‍ത്ഥ്യവും ഭാവനയും യാഥാര്‍ത്ഥൃത്തിന്റെ രണ്ടു വ്യത്യസ്താവസ്ഥക 'ളാണ്‌. “പ്രത്യക്ഷയാഥാര്‍ത്ഥത്തിന്റെയും പരോക്ഷയാഥാര്‍ത്ഥത്തിന്റെയും രണ്ടു ഭീന്നാവസ്ഥക്‌ ളാണ്‌.” ഈ ചിന്ത പങ്കിടാത്ത ആധുനികതയുടെ കലാചിന്തയുടെ പിഴവ്‌ നമ്മുടെ ആനുകാലികങ്ങള്‍ക്കും ബാധിക്കുന്നു. സാഹിത്ൃതയെ പുല്‍കി ക്കൊണ്ട്‌ അവ പുറത്തു നിര്‍ത്താന്‍ ശ്രമിച്ച സാമൂഹികത സാഹിത്യയിനങ്ങളിലൂടെ ആനുകാലിക ഉള്ളടക്കങ്ങളിലേയ്ക്ക്‌ നുഴഞ്ഞകയനുന്നു. സാഹിത്യത്തെ, കലയെ കുറിച്ചുള്ള, ഒരു സത്യദര്‍ശനം കൂടി ഇവിടെ സാധ്യമാകുന്നുണ്ട്‌: “കലാസൃഷ്ടികള്‍, മനുഷ്യര്‍ അവരുടെ ചരിത്രത്തിലും ജീവിതത്തിലും നിന്നു സൃഷ്ടിക്കുന്നവയായതുകൊണ്ട്‌ അവ ജീവിതത്തിന്റെ ശക്തികളുടെ സൂക്ഷ്മതീവ്രയാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു നിര്‍മിക്കപ്പെടുന്ന യന്ത്രങ്ങളാണ്‌. യന്ത്രം എന്നു പറയുമ്പോള്‍ കലാസൃഷ്ടികള്‍ യാന്ത്രികമായ (Mechanical)വയാണെന്നു ധരിക്കരുത്‌. യാന്ത്രികമായ യന്ത്രം അതിനുള്ളില്‍ത്തന്നെ ഒതുങ്ങുന്ന ഒരു അടഞ്ഞ ഘടനയാണ്‌. കലാസൃഷ്ടികള്‍ യന്ത്രാത്മക(Machinic)മായ യന്ത്രങ്ങളാണ്‌. 260 കലാസ്ഷ്ടികള്‍ മനുഷ്യജീവിതത്തോടു ഘടിപ്പിക്കുന്നതിലൂടെ സ്വയം പ്രവര്‍ത്തിക്കുന്ന തുറന്ന അറ്റങ്ങളുള്ള യന്ത്രങ്ങളാണ്‌...ജീവിതത്തോടു ഘടിപ്പിക്കുന്നതിലൂടെ അനുക്ഷണം നൂതനമായി പ്രവര്‍ത്തിക്കുന്ന കലാസൃഷ്ടികള്‍ ജീവിതത്തെത്തന്നെയാണ്‌ അനുക്ഷണം നവീകരിക്കുന്നത്‌. ജീവിതം, സ്വന്തം ശക്തികള്‍ നിരന്തരം നവീകരിക്കപ്പെടുന്നതുകൊണ്ടുമാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്‌... മനുഷ്യജീവിതത്തിന്റെ ശക്തികള്‍ അവയുടെ സ്വയം നവീകരണത്തിനും പുറത്തേയ്ക്കുള്ള പുതിയ കുതിപ്പുകള്‍ക്കും വേണ്ടി കണ്ടെത്തിയ ഉപാധിയും ഉപലബ്ധിയുമാണ്‌ കല”.58 സാംസ്കാരികപഠനങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നിലപാടിന്റെ സാധൂകരണം കൂടിയാണിത്‌. “ഓരോ സര്‍ഗ്ഗപ്രക്രീയയും അതു നില നില്‍ക്കുന്ന ഭരതികതയുടെ സൃഷ്ടിയാണെന്ന നിലപാട്‌ സംസ്കാര പഠനം മുന്നോട്ടുവയ്ക്കുന്നു.?? സംസ്കാരം എന്നു സമൂഹത്തില്‍ അറിയപ്പെടുന്നത്‌ ഉന്നത സംസ്കാരമാണെന്നും അതു പ്രത്യയശാസ്ത്രമാണെന്നുമുള്ള ഒരു പൂര്‍വധാരണ മുന്നില്‍ വച്ചാണ്‌ ഈ പഠനം നടത്തിയത്‌. മാതൃഭൂമിയുടെ സാംസ്കാരിക വായന ആ പൂര്‍വധാരണയെ സ്ഥിരീകരിച്ചു. പഠനത്തിന്റെ രണ്ടാമത്തെ പൂര്‍വധാരണ, ആനുകാലികങ്ങള്‍ പ്രത്യയ ശാസ്ത്രപ്രരൂപങ്ങളാണ്‌ എന്നായിരുന്നു. പഠനം അതു സ്ഥിരീകരിച്ചുവെങ്കിലും പ്രത്യയശാസ്ത്രത്തെ യാന്ത്രികമായി പകര്‍ത്തുകയല്ല ആനുകാലികങ്ങള്‍ എന്ന ഉപദര്‍ശനം കൂടി അതിനോട്‌ ചേര്‍ത്തു വച്ചിരിക്കുകയുമാണ്‌. 261 പിന്‍കുറിപ്പുകള്‍ '“എന്‍.വി.ക്കു പിറകേ വന്ന എം.ടി.വാസുദേവന്‍ നായരുടെ കാലം ആഴ്ചപ്പതിപ്പിന്റെ സുവര്‍ണ്ടകാലമായിരുന്നു. വിശേഷിച്ചും കഥയുടെ കാര്യത്തില്‍.” (സച്ചിദാനന്ദന്‍. ‘“ആഴ്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി”. മാതൃഭൂമ/ ദിനപത്രം. 6 ജനുവരി 2014 12) 2 ഗണേഷ്‌, കെ. എന്‍. ചര്ത്രവും സംസ്ക്കാരചരിത്രവും. 2011 494 “കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം ആവിഷ്കരിച്ചു എന്ന സംഭവം തനതായ വസ്തൃതയല്ല. അത്‌ ഒരു സൂചകമാണ്‌. ആട്ടം എന്ന രൂപം എങ്ങനെ വളര്‍ന്നുവന്നു എന്ന പ്രശ്നമുണ്ട്‌. രാമായണകഥ എന്നാണ്‌ ആട്ടമാക്കിയത്‌ എന്നും കൊട്ടാരക്കരത്തമ്പുരാന്‍ എന്തുകൊണ്ട്‌ പങ്കാളിയായി എന്നും മറ്റുമുള്ള നിരവധിചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു.” (ഗണേഷ്‌ 2011 494) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2000 ജനുവരി 16 പുസ്തകം 77 ലക്കം 47 5(1) “മുഖചിത്രം (2) ‘കാലത്തിന്റെ സ്പന്ദനങ്ങള്‍', കത്ത്‌, (3) “മേമ്പൊടി”, കാര്‍ട്ടൂണ്‍, അബു, (4) “ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ല”, കത്ത്‌, (5) “പുതുമന, കത്ത്‌, (6) “'തമിഴകമലയാളന്‍', കത്ത്‌, (7) “വി.ടി.യുടെ പ്രസക്തി”, കത്ത്‌, (8) “സഫലമായ ധര്‍മനിഷ്ഠ, കത്ത്‌, (9) “ജ്ഞാനപീഠം', കത്ത്‌, (10)” സദയം വെറുതേ വിടുക”, ലേഖനം, സി. രാധാകൃഷ്ണന്‍, (11) “സംഗീതത്തിന്റെ ദേവഗാംഭീര്യം”, ലേഖനം, കൈതപ്രം, (12) “അക്ഷയശബ്ദധാര', ലേഖനം, എം. ജി. രാധാകൃഷ്ണന്‍, (13) “ഡിസംബറിന്റെ നഷ്ടം?', ലേഖനം, സുലോചന, (14) “ഹസ്തിനപുരം”, കവിത, അപ്പന്‍ തച്ചേത്ത്‌, (15) “വിധി”, നോവല്‍, ആശാപഹൂണ്ണാദേവി, (16) “ഐ.ബി.യും സി.ബി.ഐ.യും', ഓര്‍മ്മക്കുറിപ്പുകള്‍, കെ. മാധവന്‍, 262 (17)' കലവറയില്ലാതെഴുതാന്‍', പറയാന്‍, കവിത, തൃക്കൊടിത്താനം ഗോപിനാഥന്‍ നായര്‍, (18) ‘കിഴക്കേടത്ത്‌ വീട്ടിലെ ശ്രീദേവി”, ചെറുകഥ, എം. രാഘവന്‍, (19)' പൂക്കളുടെ താഴ്വര്‌, കവിത, ദേവി, (20) “ആണ്ടാള്‍പുരം പോകും വഴി”, നോവല്‍, എന്‍. എന്‍. പിഷാരോടി, (21) ‘മില്ലെന്യം, ചെറുകഥ, ബാലകൃഷ്ണന്‍, (22) 'തണല്‍, കുട്ടികളുടെ നോവല്‍', ജി. ബാലചന്ദ്രന്‍, (23) “നെരിപ്പോട്‌”, ആത്മകഥ, ഒ. ഭരതന്‍, (24) “വെടിമുഴക്കം', കവിത, ശാന്തി കെ. സി.., (25) ‘“പൂര്‍ണ്വിരാമം”, കഥ, തുഷാര ആര്‍., (26) ‘“ഉയിര്‍ത്തെഴുന്നേല്‌', കവിത, കുക്കു കൃഷ്ണന്‍, (27) “മരണം”, കവിത, അജയന്‍ കാരാടി, (28) “എന്റെ ചക്കരേ, കഥ, എം. അജയകുമാര്‍, (29) “സാമൂഹ്യപാഠം”, കാര്‍ട്ടൂണ്‍, ബിനു എച്ച്‌. (30) “ഉടലിന്റെ കലിയും ചിരിയും”, ലേഖനം, പി. കെ. രാജശേഖരന്‍, (31) “ബ്രിഗേഡിയറും സാധാരണകഥകളും”, ലേഖനം, സി. സേതുമാധവന്‍, (32) കൈപ്പറ്റി', പുസ്തകവാര്‍ത്ത, (33) “ദേശീയരേഖ, LOSE’, രജീന്ദ്രകുമാര്‍. (34) ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, സിനിമാപഠനം, അശ്വതി. (മാതൃഭമി ആഴ്ചപ്പതിപ്പ്‌ 2000 ജനുവരി 16) പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സംഗീതപഠനം ഈ കാലത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതിനെ, മനുഷ്യന്റെ ഒരു സര്‍ഗ്ഗാത്മകാവിഷ്കൃതിയുടെ സര്‍ഗ്ഗാത്മകവായന എന്ന നിലയിലാണ്‌ ഇവിടെ വിലയിരുത്തുന്നത്‌. അതിനാല്‍ കൈതപ്രത്തിന്റെ ലേഖനത്തെ സാഹിത്യയിനമായി കണക്കു കൂട്ടുന്നു. 7(1) ഉള്ളടക്കം”, (2) “മാറുമറയ്ക്കാനുള്ള അവകാശം പുരുഷനണ്ട്‌', കത്ത്‌, (3) “ഏകാകിയുടെ കര്‍മ്മകാണ്ഡം', കത്ത്‌, (4) ‘ആര്യഭടീയവും ജ്യോതി:ശാസ്ത്രവും', ലേഖനം, എം. ആര്‍. രാജേഷ്‌, (5) “പ്രകൃതിയുടെ സംതുലിതാവസ്ഥയും മനുഷ്യന്റെ ഇടപെടലും”, ലേഖനം, കെ. വിന്‍സെന്റ്‌ പോള്‍, (6) “ഇന്ത്യ അഞ്ചുസ്ഥാനം കയറിയത്‌ എങ്ങനെ?”, ലേഖനം, വിംസി, 263 (7) “കുട്ടികളുടെ ഫോട്ടോകള്‍), (8)' ദശപഷ്ടം', ലേഖനം, വി. എസ്‌. അജിത്‌.( മാതൃഭൂമ/ ആഴ്ചപ്പതിപ്പ്‌ 2000 ജനുവരി 16) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2010 മാര്‍ച്ച്‌ 14. പുസ്തകം 88 ലക്കം 1 ഫോട്ടോ എഴുത്ത്‌, സര്‍ഗ്ഗാത്മകപ്രയോഗത്തിന്റെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന പുതിയതായ ഓര്‍മ്മയെഴുത്ത്‌, കൂടുതല്‍ ആത്മനിഷ്ഠമായ പാട്ടെഴുത്തിന്റെ പുതിയൊരു രൂപം എന്നിവ രൂപം കൊള്ളുന്നു. ഇവിടെ സാഹിത്യയിനങ്ങളുടെ നിര്‍ണ്ണയം ഒരേ സമയം പ്രതിപാദ്യാധിഷ്ടിതമായും പ്രതിപാദനനിഷ്ടകമായുമുള്ള വായനയുടെ ഉലന്നമാണ്‌. 10(1) മുഖചിത്രം, (2) “കാകോകവിയുടെ ചരിത്രം”, കത്ത്‌, (3) “ബി. ഉണ്ണികൃഷ്ണന്റെ മറുപടി”, കത്ത്‌, (4) “അത്രയേ ഉള്ളു, കവിത, സച്ചിദാനന്ദന്‍, () “എനിക്ക്‌ പരാതികളില്ല”, അഭിമുഖം, ആര്‍. സുകുമാരന്‍/ജെ. ആര്‍. പ്രസാദ്‌, (6) “ആ ഫോട്ടോയ്ക്കു പിന്നില്‍”, ലേഖനം, മധുരാജ്‌, (7) ഇ.എം.എസ്സും പെണ്‍കുട്ടിയും”, കഥ, ബെന്യാമിന്‍, (6) “എന്റെ ഗായകാ, എന്നോടു പൊറുക്കുക്‌, ലേഖനം, സക്കറിയ, (7) “പലതരം വിശപ്പുകളെ ശമിപ്പിച്ച അരൂപി”, ലേഖനം, കെ. കണ്ണന്‍, (8) 'വയനാട്ടുകുലവന്റെ തോക്കും ഏണസ്റ്റോ ചെ ഗുവേരയും”, ലേഖനം, ഇ. ഉണ്ണികൃഷ്ണന്‍, (9) 'ഒ'രു മിഹ്റാജ്‌ രാവിന്റെ ഓര്‍മ്മയ്ക്ക്‌, ലേഖനം, പി. പി. ഷാനവാസ്‌, (10) “മനുഷ്യന്‌ ഒരു ആമുഖം”, നോവല്‍, സുഭാഷ്‌ ചന്ദ്രന്‍, (11) ‘അഴീക്കോടിന്റെ ആത്മകഥ, സുകുമാര്‍ അഴീക്കോട്‌, (13) “നേത്രോന്മീലനം”, ഓര്‍മ്മ, കെ. ആര്‍. മീര, (14) “പ്രകാശവര്‍ഷങ്ങള്‍”, ലേഖനം, രവി മേനോന്‍, (15) “പെണ്ണെഴുത്തിന്റെ പിന്നെഴുത്തുകള്‍'”, ലേഖനം, കുമാരപുരം സുന്ദരേശ്വരന്‍, (16) “അതിരുകള്‍ മായ്ക്കുമ്പോള്‍ വരും വേറെ അതിര്‍ത്തികള്‍!', ലേഖനം, വി. എം. ഗിരിജ, (17) കണ്ണുമടച്ച്‌ പ്രാര്‍ത്ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ?”, ലേഖനം, സുശീല്‍കുമാര്‍ പി. പി., (18) 'പുസ്തകക്കുറിപ്പുകള്‍', കുറിപ്പുകള്‍, (19) “നോവല്‍: അകവും പുറവും”, ലേഖനം, ഡോ. പി. കെ. തിലക്‌, (20) “'വാര്‍ധക്യപുരാണം”, കവിത, ഗോപിക എസ്‌. എന്‍. 264 (21) “ഡെഡ്‌ ലൈന്‍”, കവിത, അനുപമ പി., (22) “ആളൊഴിഞ്ഞ ഇടം”, കവിത, ദിവ്യ ജോര്‍ജ്ജ്‌, (23) ഭംഗി”, കവിത, മാളവിക ജെ. പി., (24) “വിളയാട്ടം”, ‘പൂന്തോട്ടം, കവിതകള്‍, ശ്രീ പാര്‍വ്വതി എം. (25) “ഓര്‍മ്മയിലെ ജൂണ്‍”, ഓര്‍മ്മ, കെ. വിജയലക്ഷ്മി, (26) “പാവം പ്രേക്ഷകന്‍ പറയുന്ന കഥ്‌, ലേഖനം, പി. കെ. ശ്രീകുമാര്‍. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2010 മാര്‍ച്ച്‌ 14) "കേവല വസ്തുനിഷ്ഠത ആനുകാലിക രചനകളില്‍ കുറയുന്ന പ്രതിഭാസം ഉടലെടുക്കുന്നുണ്ട്‌. ഒരു പരിസ്ഥിതിലേഖനം പോലും ആത്മനിഷ്ഠമായ വസ്തുനിഷ്ഠതയോടെയാണ്‌ ആനകാലികത്താളിലേയ്ക്ക്‌ പകരുന്നത്‌. ഈ സാഹചര്യത്തിൽ, പല ഉദാഹരണങ്ങളിലും, അടിസ്ഥാനപരമായി വസ്തനിഷ്ഠമാണെങ്കില്‍ സാഹിത്യേതരമായിക്കാണുക എന്നുറച്ചുകൊണ്ടാണ്‌ വിധിതീര്‍പ്പ്‌ നടത്തിയിട്ടുള്ളത്‌. '2 (1) ഉള്ളടക്കം”, (2) “ഒരു സംശയവും വേണ്ട, മതം ഇല്ലാതാകും', കത്ത്‌, (3) “ഇടമറുക്‌ തകര്‍ത്ത പ്രസ്ഥാനം', കത്ത്‌, (4) “യു. കലാനാഥന്‍ യുക്തിവാദിയോ?', കത്ത്‌, (5) “തലക്കെട്ടില്ലാതെ', കത്ത്‌, (6) ഡി.ടി.പി.യുടെ കഥ, കത്ത്‌, (7) “പച്ചക്കറി വാസുപിള്ളയോട്‌ ഫാസിസം കാട്ടരുത്‌, ലേഖനം, പുരുഷന്‍ ഏലൂര്‍, (8) “ആഗോളവത്കരണം സ്ത്രീവിമോചനം”, അഭിമുഖം, കെ. വേണ്‌/കരുണാകരന്‍, (9) “സ്പന്ദനമാപിനി', ലേഖനം, ഡോ. ഖദീജാ മുംതാസ്‌, (10) “Who is afraid of Exams'’; ലേഖനം, പി. കെ. ജയരാജ്‌, (11) “സുവര്‍ണ്ണശലഭം”, ലേഖനം, ഡോ. അബ്ദുള്ള പാലേരി, (12)' ഒന്നേകാല്‍ കോടി മലയാളികള്‍ക്ക്‌ ഒരു ഭാഷ - ഒരു ഭാവി, ഒരു ഭരണം”, ലേഖനം, എം. ജയരാജ്‌. (മാതൃഭമ/ ആഴ്ചപ്പതിപ്പ്‌ 2010 മാര്‍ച്ച്‌ 14) '3മാതൃഭൂമി 2 മാര്‍ച്ച്‌ 2003 47 '4മാതൃഭൂമ/ 2 മാര്‍ച്ച്‌ 2003 3 'ടമാതൃഭൂമ/ 9 മാര്‍ച്ച്‌ 2003 3 265 'ടമാതൃഭൂമി 6 ഏപ്രില്‍ 2003 12 '7മാതൃഭൂമി 6 ഏപ്രില്‍ 2003 5 '“സദാചാര പോലീസിന്‍റെ നയങ്ങള്‍ക്കെതിരെ 2014 നവംബര്‍ 2ന്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധസമര രീതിയാണ്‌ ചുംബനസമരം. സംസ്ഥാനത്തെ പുരോഗനമ യുവജന കൂട്ടായ്മയാണ്‌ ഈ സമരരീതിയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയത്‌.” (ലേഖനം, വിക്കിപീഡിയ) '* സദാചാര പോലീസിന്റെ പ്രവര്‍ത്തങ്ങള്‍ക്കെതിരെ കേരളത്തില്‍ തുടക്കം കുറിച്ച്‌ , ഇന്ത്യയിലെ മറ്റ ഭാഗങ്ങളിലേക്ക്‌ പ്രചരിച്ച പ്രതീകാത്മക പ്രതിഷേധം ആണ്‌ കിസ്സ്‌ ഓഫ്‌ ലവ്‌ അഥവാ സ്നേഹ ചുംബനം. 2014 നവംബര്‍ രണ്ടിന്‌ ,കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ഒത്തു ചേരല്‍ കേരളയുവത്വത്തിനോട്‌ ആഹ്വാനം ചെയ്തു കൊണ്ട്‌, കിസ്സ്‌ ഓഫ്‌ ലവ്‌ എന്ന പേരില്‍ രൂപപ്പെട്ട ഒരു ഫേസ്ബുക്ക്‌ പേജിലൂടെയാണ്‌ ഈ വ്യത്യസ്ത തരം സമര മുറ രൂപം കൊണ്ടത്‌ .1,42,000 ലൈക്കുകള്‍ ആ പേജിനു ലഭിക്കുകയും ചെയ്ത . കൊച്ചിയിലെ ആദ്യത്തെ പ്രധിഷേധ സമരം കഴിഞ്ഞു ഇന്ത്യയിലെ മറ്റ പല പ്രധാന നഗരങ്ങളിലും സമാന്തരപ്രതിക്ഷേധ പ്രകടനകള്‍ സംഘടിക്കപ്പെടുകളണ്ടായി . ഭാരതിയ ജനത യുവമോര്‍ച്ച , എസ്‌. ഡി. പി. ഐ. , വിശ്വഹിന്ദു പരിഷദ്‌ , ശിവസേന , ഹിന്ദുസേന, തുടങ്ങിയ മത രാഷ്ടയീയ സംഘടകനകളുടെ പ്രകടമായ എതിര്‍പ്പുകളും ഇവക്കുമേല്‍ ഉണ്ടായിരുന്നു.” (https:/ml .wikipedia.org/wiki/ചുംബന_സമരം) 20മാതൃഭൂമ്‌ 16 നവംബര്‍ 2014 4 - 25 21 മാതൃഭൂമി 16 നവംബര്‍ 2014 68 - 71 22“ et lips do what hands do.” (ഷേക്നപിയര്‍ 116) 23*സച്ചിദാനന്ദന്‍, കല്ലറ്റ നാരായണന്‍, ഉണ്ണി ആര്‍., എം. ബി. രാജേഷ്‌, എം. സുല്‍ഫത്ത്‌.” 24 മാതൃഭൂമി 16 നവംബര്‍ 2014 3 25(1) “ഓരോ ചുംബനവും ഒരു കവിത, സച്ചിദാനന്ദന്‍, (2) “പ്രതീകങ്ങളെ കല്ലെറിയരുത്‌”, കല്ലറ്റ നാരായണന്‍, (3)' ആള്‍ക്കുട്ടശരീരത്തിന്റെ ശുദ്ധിയും അശുദ്ധിയും”, ഉണ്ണി ആര്‍., (4) “ഏതു സംസ്കാരത്തെക്കുറിച്ചാണ്‌ നിങ്ങള്‍ പറയുന്നത്‌?,” എം. ബി. രാജേഷ്‌, (5) വെര്‍ച്വലല്ല, റിയല്‍ ആയിരുന്നു ഈ ഉമ്മകള്‍”, വരുണ്‍ രമേഷ്‌, (6) 'ചുംബനത്തിനും പീഡനത്തിനും ഇടയില്‍ ഒരദ്ധ്യാപിക്‌, എം. സുല്‍ഫത്ത്‌. 266 26ഡി. സി. ബുക്സിന്റെയും പൂര്‍ണ്ണ ബുക്സിന്റെയും പരസ്യങ്ങള്‍. 27മാതൃഭമ/ 16 നവംബര്‍ 2014 25 28പുസ്തകം 93. ലക്കം 5 29(1) “ചെമ്മീന്‍ ആദ്യത്തെ 50 വര്‍ഷങ്ങള്‍”, സി. എസ്‌. വെങ്കിടേശ്വരന്‍, (2) “സംഘാടകന്റെ സര്‍ഗ്ഗസ്മരണ', ടി. കെ. വാസുദേവന്‍/ഐ. ഷണ്മുഖദാസ്‌, (3) ഞാന്‍ പരീക്കുട്ടിയായ കഥ', മധു, (4) “കടലിലെ ഓളവും കരളിലെ മോഹവും”, രവിമേനോന്‍, (5) “ഷി ദാ കൂട്ടിച്ചേര്‍ത്ത ആ എന്തോ ഒന്ന്‌!”, ജോണ്‍ പോള്‍, (6) ആ അന്ധവിശ്വാസത്തില്‍ എന്താണ്‌ തെറ്റ്‌?”, മധു ഇറവങ്കര, (7) കറുത്തമ്മയുടെയും ചെമ്മീനിന്റെയും മാര്‍ക്കറ്റ്‌,” മീന ടി. പിള്ള, (8) “മാനസ മൈനേ വരൂ മധുരം നുള്ളി തര്ൂ...”, വി. കെ. ശ്രീരാമന്‍. (മാതൃഭൂമ/ 19 ഏപ്രില്‍ 2015) 30(1) ഗ്രീന്‍ ബുക്സ്‌, (2) ചിന്ത പബ്ളിഷേഴ്സ്‌, (3) നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, (4) റീഡ്‌ പ്രസ്‌, (5) മാതൃഭൂമി ബുക്സ്‌. (മാതൃഭൂമി 19 ഏപ്രില്‍ 2015) 31പുസ്തകം 44 ലക്കം 27 2പേജ്‌ 35. പേജ്‌ 35. 34ഭാണം വിശേഷാൽ പ്രതി, കാമൃദി, 1965 3. ശ്രീകുമാര്‍, പി. എന്‍. കണ്ണടകളും കാഴ്ചകളും. തിരുവനന്തപുരം: സെഡ്‌ ലൈബ്രറി 2005: 46 36വിജയകൃഷ്ണന്‍. 2008 25 37സലാം കാരശ്ശേരി. 1986 111 8ഭമധു,.ഇറവങ്കര 1999 103 267 39സലാം കാരശ്ശേരി. 2001 7 4 കോഴിക്കോടന്‍. 2001 12 41വിജയകൃഷ്ണന്‍. 2008 28 4 വിജയകൃഷ്ണന്‍.1991 32,33 4ജോണി, ഒ. കെ. 2001 15 44വെങ്കിടേശ്വരന്‍, സി. എസ്‌. 2011 198 രാധാകൃഷ്ണന്‍, പി. എസ്‌. 2010, 54 പോക്കര്‍, പി. കെ. “ആമുഖം”. ദേശ്യഭാവനയുമട ഹര്‍ഷമൂല്യങ്ങള്‍. തിരുവനന്തപുരം: 2010 ii 47 Williams 39 48സിസെക്കിന്റെ ഉള്ളടക്ക-രൂപ ദര്‍ശനം ഇവിടെ പ്രസക്തമാണ്‌. മാര്‍ക്ലിന്റെ ചരക്കുവിശകലവും ഫ്രോയ്ഡിന്റെ സ്വപ്ഠവിശകലനവും സമാനമാണ്‌ എന്ന്‌ നിരീക്ഷിച്ചുകൊണ്ട്‌ ആ വിശകലനരീതിശാസ്ത്രത്തെ എല്ലാ വിശകലനങ്ങളിലേയ്ക്കുമായി സിസെക്‌ അതിവര്‍ത്ിിപ്പിക്കുന്നുണ്ട. വിശകലനം പുറത്തുകൊണ്ടുവരേണ്ടത്‌ രൂപം കൊണ്ടു മറയ്ക്കുന്ന ഉള്ളടക്കത്തിന്റെ രഹസ്യമല്ല മറിച്ച്‌ രൂപത്തിന്റെ രഹസ്യമാണ്‌ എന്നാണ്‌ സിസെക്‌ പറയുന്നത്‌. 49മാതൃഭമി 14 സെപ്തംബര്‍, 1975 80 5014 സെപ്തംബര്‍ 1975 18, 21 സെപ്തംബര്‍ 1975 18 5130 നവംബര്‍ 1975 34 529 നവംബര്‍ 1975 53*ഇല്ല കേള്‍ക്കുവാന്‍ വീരവാദങ്ങളും 268 ശല്യമേകുന്ന ഘോഷങ്ങളും ആരുമില്ല തടയുവാനംബ നിന്‍ ധീരശാന്തപുരോയാനവിപ്പവം.” (9) 5416 നവംബര്‍ 1975 19 “ദേവി, നിന്‍ പീഡനം തന്നെയനഗ്രഹം, മേഘകവാടം വലിച്ചു തുറക്കെ തകര്‍ന്നു നുറുങ്ങി തെറിക്കിലുമെ- ന്തര്‍ക്കകോടിപ്രഭവസംയോഗ- മണഞ്ഞു സാഫല്യം നുകര്‍ന്നതില്ലല്ലീ.” 5623 നവംബര്‍ 1975 6 5/ രാജീവന്‍ 2013 31 S8ibid. 33-34 S9Millner and Brovit 1 269 ഉപദര്‍ശനങ്ങള്‍ ആനുകാലികങ്ങളെ, സാംസ്കാരികമായി വായനയ്ക്കു വിധേയമാക്കുകയാണ്‌ ഈ പഠനത്തില്‍ ചെയ്തത്‌. സംസ്കാരവും ആനുകാലികങ്ങളും തമ്മിലുള്ള ബന്ധമെന്ത്‌ എന്നതായിരുന്നു ഗവേഷണപ്രശും. സംസ്കാരമെന്നു പൊതുവേ വ്യവഹരിക്കപ്പെടുന്നത്‌ ഉന്നതസംസ്കാരമാണെന്നുും അത്‌ പ്രത്യയശാസ്ത്രംതന്നെയാണെന്നും ആനുകാലികങ്ങള്‍ പ്രത്യയശാസ്ത്രപ്രരൂപങ്ങളാണെന്നും ഉള്ള പൂര്‍വ്വധാരണകള്‍ മുന്നിലുണ്ടായിരുന്നു. ഒരേയൊരു ആനുകാലികത്തെ പഠനവസ്തുവാക്കിയ സൂക്ഷ്മപഠനത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ വായിച്ചു. സാംസ്കാരികപഠനങ്ങളുടെ പരിപ്രേക്ഷ്യവും രീതിശാസ്ത്രവുമായിരുന്നു വഴികാട്ടി. സൂക്ഷ്മതല ഉപദര്‍ശനങ്ങള്‍ 1. മലയാളത്തിലെ ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങളായ ഭാഷാപോഷിണി, മംഗഭളാദയം എന്നിവയുടെ തുടക്കം സര്‍വ്വവിഷയ ആനുകാലികങ്ങള്‍ എന്ന നിലയ്ക്കായിരുന്നു. ആനുകാലികചരിത്രം ഇവയെ സാഹിത്യ ആനുകാലികങ്ങള്‍ എന്നു തെറ്റായി വിളിച്ചു. ഭാഷാപോഷിണി), DoWMCBI3Mo എന്നിവയുടെ ഉള്ളടക്ക വിശകലനത്തിലൂടെയാണ്‌ ഇതു തെളിഞ്ഞത്‌. ആദ്യകാലഭാഷാപോഷ്/ണ്‌ സര്‍വ്വവിഷയ ആനകാലികമായിരിക്കെത്തന്നെ സാഹിത്യത്തിനു മികച്ച പരിഗണന നല്‍കി. സാഹിത്യയിനങ്ങളെ തീരെ അവഗണിച്ച തീവ്ര സാമൂഹിക ആനുകാലികമായിരുന്നു ആദ്യകാലമംഗഭോദയം. സാഹിത്യ ആനുകാലികങ്ങള്‍ എന്നു തെറ്റായി വിളിക്കപ്പെട്ടതു മുലം, ഇവ സാഹിത്യ ആനുകാലികങ്ങളാണെന്ന പൊതുബോധം നിലവില്‍ വന്നു. 271 2. പ്രാരംഭകാല ഭാഷാപോഷിണിയേക്കാള്‍ സാഹിത്യമാസികയായിരുന്നു പ്രാരംഭകാലമകസമി. ആനുകാലികങ്ങളുടെ സ്വഭാവനിര്‍ണ്ണയത്തെ വസ്തുതകളല്ല പൊതുബോധ്യമാണ്‌ നയിക്കുന്നതെന്നാണ്‌ ഇതിനര്‍ത്ഥം. പ്രരംഭകാല ഭാഷാപോഷിണി? 36 ശതമാനം അച്ചടിയിടമാണ്‌ സാഹിത്യയിനങ്ങള്‍ക്കു കൊടുത്തത്‌. എന്നീട്ടും ഭാഷാപോഷിണി സാഹിത്യമാസികയാണെന്ന്‌ ആനുകാലികപഠനങ്ങള്‍ വിധിച്ചു. പ്രാരംഭകാല കേസര്യാകട്ടെ അച്ചടിയിടത്തിന്റെ 47 ശതമാനം സാഹിത്യയിനങ്ങള്‍ക്കു നീക്കിവച്ച. എന്നീട്ടും, കേസരിയെ പ്രക്ഷാഭ ആനുകാലികമായാണ്‌ ആനുകാലിക ചരിത്രം സ്ഥാനപ്പെടുത്തിയത്‌. പ്രത്യക്ഷങ്ങളല്ല, പ്രതീതികളാണ്‌ ആനുകാലികങ്ങളുടെ സ്വഭാവനിര്‍ണ്ണയത്തിനു പിന്നില്‍. 3. സര്‍വ്വവിഷയത വെടിഞ്ഞ്‌ ഭാഷാപോഷിണിയും മംഗഭ്ളാദയവും പിന്നീട്‌ സാഹിത്യ ആനുകാലികങ്ങളായി. പുതിയ കാലത്തോടു രാഷ്ടീയമായി പ്രതികരിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരുന്നു ഈ രൂപാന്തരീകരണം. 1930-ലെ രാഷ്ടീയസാഹചര്യം പശ്ചാത്തലമാക്കി നടത്തിയ ആനുകാലിക ഉള്ളടക്കങ്ങളടെ ചരിത്രപരമായ വായനയിലൂടെയാണ്‌ ഇത്‌ തെളിഞ്ഞത്‌. ഭഗത്‌ സിംഗിനെ തൂക്കിക്കൊന്ന സംഭവം ഭാഷാപോഷിണിിയും കേസരിയും ആനുകാലിക ഉള്ളടക്കമാക്കിയ രീതി താരതമ്യപ്പെടുത്തിയതാണ്‌ ഇതിലെ സവിശേഷപഠനം. ആദ്യകാല ആനുകാലികങ്ങള്‍ സാമൂഹികത വെടിഞ്ഞ്‌ സാഹിത്ൃയതയെ പുല്കിയതിനുപിന്നില്‍ ‘രാഷ്ടീയേതരമായതാണ്‌ സംസ്കാരം” എന്ന ക്ലാസിക്‌ കാല ചിന്ത പങ്കുവഹിച്ചു എന്നതാണ്‌ ഈ ഘട്ടത്തിലെ കണ്ടെത്തല്‍. 272 4. ആദ്യകാല മുഖ്യധാരാ ആനുകാലികങ്ങളുടെ രൂപാന്തരീകരണം കൃത്യമായി നിരീക്ഷിക്കാന്‍ ആനുകാലികചരിത്രരചയിതാക്കള്‍ക്കു കഴിയാതെ പോയതിന്‌ രണ്ടു കാരണങ്ങളുണ്ട്‌: ഒന്ന്‌ പ്രായോഗികവും രണ്ട്‌ പ്രത്യയശാസ്ത്രപരവും. ആനകാലികചരിത്രരചനയുടെ കാലമെത്തിയപ്പോഴേയ്ക്കും ഭാഷാപ്വോഹ്ണ്ഞയും മംഗഭളാദയവും സാഹിത്യ ആനുകാലികങ്ങളായി മാറിയിരുന്നു. ആ സമകാലധാരണ അവയുടെ ഭൂതകാലത്തെക്കുറിച്ചുകൂടിയുള്ള തെറ്റായ വിലയിരുത്തലായി മാറി - ഇതാണ്‌ ആനുകാലികചരിത്രരചനയിലെ വഴിതെറ്റലിന്റെ പ്രായോഗികകാരണം. ഇതിലേയ്ക്കു നയിച്ചത്‌ ചരിത്രരചനയില്‍ അന്തര്‍ഭവിച്ച സമകാലബാധയുടെ PAH. MIAO ആനുകാലികങ്ങളായിരുന്നു എന്നു തെറ്റിദ്ധരിക്കപ്പെട്ട മുന്നോ നാലോ പ്രസിദ്ധീകരണങ്ങളുടെ സാഹിത്യസംഭാവനകള്‍ക്ക്‌, സാഹിത്യേതര ആനുകാലികങ്ങളുടെ സേവനങ്ങളേക്കാള്‍ ആനുകാലികചരിത്രരചയിതാക്കള്‍ വില നല്‍കി - ഇതാണ്‌ വഴിതെറ്റലിന്റെ ആശയപരമായ ഉറവിടം. ഇതിലേയ്ക്കു നയിചൃത്‌ കാനോനികവത്കരണം എന്ന പ്രശ്നമാണ്‌. 5. കാനോനികവത്കരണം, ആനുകാലികചരിത്രചനയെ മാത്രമല്ല മലയാളികളുടെ പൊതുമണ്ഡലത്തെ ആകെത്തന്നെ ബാധിച്ചിട്ടുണ്ട്‌. ഇതിനു പിന്നിലുള്ളത്‌ സാഹിീത്യരതി, ലിറ്ററേച്ചര്‍ ഫെറ്റിഷിസം, ആണ്‌. യൂറോപ്യന്‍ ആധുനികതയുടെ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ്‌ സാഹിത്യരതിക്കു പിന്നിലുള്ളത്‌. പല സാംസ്കാരികമേഖലയിലും നിലനില്ക്കുന്ന ഈ പ്രവണതയുടെ ആനുകാലികമണ്ഡലത്തിലെ പ്രത്യക്ഷമാണ്‌ സാഹിത്യ ആനുകാലികങ്ങളോടുള്ള ആദരവ്‌. “ആനുകാലികം = സാഹിത്യ ആനുകാലികം” എന്ന തെറ്റായ സാംസ്കാരികസമവാക്യും മലയാളിയുടെ പൊതുബോധ്യത്തിലുണ്ട്‌. 273 6. മാതൃഭൂമി ആഴ്ചപ്പതിപ്പം സര്‍വ്വവിഷയ ആനുകാലികമായാണ്‌ ആരംഭിച്ചത്‌. പിന്നീട്‌ സാഹിത്യ ആനുകാലികമായി മാറുകയും ചെയ്തു. CaMGaloheT) പുലര്‍ത്തിയ സാഹിത്യ - സാഹിത്യേതര അംശബന്ധത്തിന്‌ നേരേ എതിരായ ചേരുവയുമായാണ്‌ മാതൃഭൂമി രംഗത്തു വന്നത്‌. തുടര്‍ന്ന്‌ സാഹിത്യേതരര ഉള്ളടക്കം കുറഞ്ഞുവന്നു. രണ്ടു പതിറ്റാണ്ടുകൊണ്ട്‌ സാഹിത്യ ആനുകാലികമായി മാറി. പ്രാരംഭകാലമാതുൃശൂമ? സര്‍വ്വവിഷയ മാതൃഭൂമിയും സാമൂഹിക മാതൃഭൂമിയും പ്രൊഫഷനൽ മാതൃഭൂമിയും പ്രത്യക്ഷരാഷ്ട്ീയ മാതൃഭൂമിയും ആയിരുന്നു. പിറന്നുവീണു മുന്നാം പതിറ്റാണ്ടിലെത്തുമ്പോള്‍, സ്വന്തം ചരിത്രത്തിലെ ആദ്യകാലഘട്ടം പിന്നിടുമ്പോള്‍ മാതൃഭൂമി സാഹിത്യമാതുഭമിയും സാമുഹികേതരമാതൃഭൂമിയും തീവ്രരാഷ്ട്ീയമാതൃഭൂമിയും ആയി. മാതൃഭൂമിയുടെ മാറ്റങ്ങള്‍ രാഷ്ട്ീയകാരണങ്ങളാലാണ്‌. ഇതാണ്‌, വൃതിയാനത്തിനു കാരണമായത്‌. ഈ കാലഘട്ടത്തില്‍നിന്നു കണ്ടെത്തിയ സ്വാതന്ത്യ സമരത്തിലെ മുന്നു ധാരകളില്‍പ്പെട്ട 1. ഗാന്ധിജിയുടെ 1932-ലെ നിരാഹാരം, 2. ബീനാ ദാസ്‌ കല്‍ക്കത്താ ഗവര്‍ണര്‍ക്കു നേരേ നടത്തിയ വധശ്രമം, 3. പുന്നപ്ര-വയലാര്‍ സമരം എന്നിവയോട്‌ ഒരേ സമീപനമായിരുന്നില്ല മാതൃഭമിക്ക്‌ എന്നത്‌ ചരിത്രപരമായി കണ്ടെടുത്തു. രാഷ്ടീയത്തിലെ മാനകീകരണചിന്ത മാതൃഭൂമിയെ നയിച്ച. കൊളോണിയല്‍ ആധുനികത എല്ലാ രംഗത്തും നടത്തുന്ന മാനകീകരണം രാഷ്ടീയരംഗത്തും നടപ്പാകാതെ വയ്യെന്നും ആനുകാലികങ്ങളുടെ രാഷ്ടീയനിരാസത്തിന്‌ അങ്ങനെ ഒരര്‍ത്ഥം 274 കൂടിയുണ്ടെന്നും ആദ്യകാല മാതൃഭൂമിയുടെ പ്രത്യയശാസ്ത്രീകരണത്തിലൂടെ വ്യക്തമായി 7. മാതൃഭ്മ്യിലെ സാഹിത്യേതര ഉള്ളടക്കം 1960-കള്‍ മുതല്‍ 1990-കള്‍ വരെയുള്ള കാലത്തു വീണ്ടും കുറഞ്ഞു. 1990-കളിലെത്തിയപ്പോള്‍ ഈ ആഴ്ചപ്പതിപ്പ്‌ തീവ്രസാഹിത്യമാതൃഭൂമിയായി മാറി. 1932-ല്‍ കാഴ്ചവച്ച സാഹിത്യ - സാഹിത്യേതര അംശബന്ധത്തിന്റെ നേരേ വിപരീതത്തിലുള്ള ഉള്ളടക്കച്ചേരുവയോടെ 1980-കളിലെത്തിയപ്പോള്‍ 20 (gal പുറത്തുവന്നു. ഇതുവഴി, 1932-ലെ മാതൃഭമിയുടെ സാംസ്കാരികവിലോമമായി 1980-കളിലെ മാതൃഭൂമി മാറി. ഈ പ്രവണത കൂടി വന്ന്‌, 1990-കളില്‍ മാതൃഭൂമി തീവ്രസാഹിത്യവാരികയായി. 1990-കളില്‍ സ്വന്തം ചരിത്രത്തിലെ ഏറ്റവും കൂടിയ സാഹിത്യ ഉള്ളടക്കമാണ്‌ മാതുൃഭൂമ/ കാഴ്ചവച്ചത്‌. ആദ്യകാല മംഗഭ്ളാദയത്തിന്റെ സാഹിത്യ - സാഹിത്യേതര അംശബന്ധത്തിന്റെ നേര്‍വിപരീതമായ ഉള്ളടക്കച്ചേരുവയാണ്‌ 1990- കളിലെ മാതൃഭൂമിക്കുണ്ടായിരുന്നത്‌. സാഹിത്യത്തെ തീരേ അവഗണിച്ച പ്രാരംഭകാലമംഗഭ്ളാദയത്തിന്റെ സാംസ്കാരികവിലോമമായി 1990-കളിലെ മാതൃഭൂമി മാറി. തീവ്രസാമൂഹികതാനീരാസത്തിന്റെ മാതൃഭമിക്കാലമായി അത്‌. 1960-കള്‍ക്കും 1990-കള്‍ക്കും ഇടയിലുള്ള മാതൃഭൂമിയുടെ വ്യതിയാനത്തിന്റെ ആശയപരിസരം മനസ്സിലാക്കാന്‍ നടത്തിയ മുന്നു ദൃഷ്ടാന്തപഠനങ്ങളിലൂടെ, 1. DQEAI അടിയന്തരാവസ്ഥയെ അനുകൂലിച്ചു. 2. മണ്ഡൽ പ്രശ്നത്തില്‍ സവര്‍ണ്ണ പക്ഷത്തെ തുണച്ചു. 3. ബാബറി പ്രശൂകാലത്ത്‌ മതേതര പക്ഷത്ത്‌ ഉറച്ചുനിന്നു എന്നീ കണ്ടെത്തലുകളണ്ടായി. പൈതൃകത്തില്‍ നിന്നു മാറുക, ചിലപ്പോള്‍ പൈതൃകത്തിനു ചേരും വിധം ഉറച്ച നില സ്വീകരിക്കുക, ഒരേ വിഷയത്തില്‍ത്തന്നെ അടിക്കടി നിലപാടു മാറ്റുക എന്നിങ്ങനെയുള്ള ചാഞ്ചാട്ടം ഇവയില്‍ ദൃശ്യമായി. ഇന്ത്യയിലെ മേധാവിത്വ പ്രത്യയശാസ്ത്ര 275 കര്‍തൃത്വത്തിന്റെതന്നെ പ്രതിസന്ധിയായി മാതൃഭൂമിയുടെ സന്ദിശ്ധതയെ ഈ പഠനം വിലയിരുത്തി. പ്രഭവകാല മാതൃഭ്മി സര്‍വ്വവിഷയ മാതൃഭൂമിയും സാമൂഹിക മാതൃഭൂമിയും പ്രത്യക്ഷരാഷ്ട്രീയ മാതൃഭൂമിയും ആയിരതുന്നിടത്തുനിന്ന്‌ ആദ്യകാല മാതുഭമി സാഹിത്യ മാതൃഭൂമിയും സാമുഹികേതര മാതൃഭൂമിയും തീവ്രരാഷ്ടീയ മാതൃഭമിയും ആയെങ്കില്‍ മധ്യകാല മാതൃഭൂമ/ തീവ്രസാഹിത്യമാതൃഭൂമിയും ചാഞ്ചാട്ടരാഷ്ട്ീയമാതുഭൂമിയും ആവുകയും നിശ്ചിതഘട്ടങ്ങളില്‍ തീവ്രരാഷ്ട്ീയത വെളിപ്പെടുത്തുകകയും ചെയ്തു. 8. 2000-ങ്ങളിലും 2010-കളിലും മാതൃഭ്മിയുടെ സാമൂഹികത കൂടുകയാണ്‌. സാഹിത്യത കുറയുകയുമാണ്‌. 1990-കളിലെ തീവ്രസാഹിത്യമാതൃഭമ/ 2000-ങ്ങളിലും 2010-കളിലും എത്തിയപ്പോള്‍ തീവ്രസാഹിത്യതാമുക്തമാതൃഭ്ൂമിയും സാഹിത്യമാതുഭൂമിയും ആയി. 2010-കളിലെത്തിയപ്പോള്‍ മാത്രമ? 1930-കളിലെ ഭാഷാപോഷിണിയുടെ ഉള്ളടക്ക മുന്‍ഗണനയിലേക്കെത്തി. ഇതോടെ, ജന്മവേളയില്‍, 1932-ല്‍, മാതൃഭൂമി തന്നെ പ്രകടിപ്പിച്ച ഉള്ളടക്കച്ചേരുവയുടെ വിപരീതത്തിലേയ്ക്കും മാതൃഭമി എത്തി. അങ്ങനെ, പ്രാരംഭകാല മാതൃഭൂമിയുടെ സാംസ്കാരികവിലോമമായി 2010-കളിലെ മാതൃഭൂമ്‌/ മാറി. ഈ കാലത്തെ നിലപാടുകളെ വിശകലനം ചെയ്യാന്‍ നടത്തിയ സന്ദര്‍ഭ പഠനങ്ങളിലൂടെ 1. മുത്തങ്ങ പ്രശൂൃത്തില്‍ മാതൃഭൂമി ആദിവാസികള്‍ക്കൊപ്പം നിന്നു 2. ചുംബനസമരത്തിന്‌ വന്‍ പിന്തുണ കൊടുത്തു എന്ന്‌ നിര്‍ണ്ണയിക്കപ്പെട്ടു. ബാബറി മസ്ജിദ്‌ കാലത്ത്‌ മതേതരതയോടു കാട്ടിയ പ്രതിബദ്ധതയോടെയല്ല മുത്തങ്ങ - ചുംബന സമരങ്ങളെ മാതൃഭൂമി? പിന്തുണച്ചത്‌. രാഷ്ടീയപ്രശ്നങ്ങള്‍ കൈക്കൊള്ളമ്പോഴുള്ള സന്ദിശ്ധത മാതൃഭൂമിയില്‍ തുടരുകയാണ്‌. 276 9. മചമ്മീന്‍ സിനിമ പുറത്തിറങ്ങിയപ്പോഴും ചമ്മി സുവര്‍ണ്ണ ജൂബിലി വേളയിലും രണ്ടു പ്രസിദ്ധീകരണങ്ങളെപ്പോലെയാണ്‌ മാതൃഭൂമി? പെരുമാറിയത്‌. ഇത്‌ ആനുകാലികം എന്ന ബഹുജന മാധ്യമ രൂപത്തിനു വന്ന രൂപാന്തരങ്ങൾ പഠിക്കാനുള്ള മാധ്യമപാഠമാണ്‌. മാതൃഭൂമിയുടെ നവകാലം വായിച്ചപ്പോള്‍ പഠിച്ച ഒരു പ്രശ്ൂസന്ദര്‍ഭം മചമ്മീല്‍ സീനിമാ സുവര്‍ണ്ണ ജൂബിലി വേളയായിരുന്നു. ഒചമ്മീന്‍ സിനിമയോട്‌ അതു പുറത്തിറങ്ങിയപ്പോഴും അതിന്റെ സുവര്‍ണ്ണ ജൂബിലി വേളയിലും പ്രതികരിച്ചത്‌ രണ്ടു വിധത്തിലായിരുന്നു. രണ്ടു മാതഭൂമികളല്ല, രണ്ടു കാലഘട്ടത്തിലെ മാനകീകൃതമായ സനന്ദര്യശാസ്ത്രധാരണകളാണ്‌, രണ്ടു പ്രത്യയശാസ്ത്രങ്ങളാണ്‌ എന്നായിരുന്നു ഇതിന്റെ സാംസ്കാരികവായന. സഥലതല ഉപദര്‍ശനങ്ങള്‍ 1. ആനുകാലികങ്ങള്‍ അച്ചടിമാധ്യമങ്ങളാണെങ്കിലും ദൃശ്യമാധ്യമകാല അച്ചടി മാധ്യമങ്ങളായി മാറിയിരിക്കുന്നു. അവയുടെ രൂപപരമായ രൂപാന്തരീകരണവും ഉള്ളടക്കപരമായ രൂപാന്തരീകരണം പോലെ പ്രത്യയശാസ്ത്രപരമായ ഒരു നിര്‍മ്മിതിയാണ്‌. ആനുകാലികങ്ങള്‍ അച്ചടിമുതലാളിത്തത്തിന്റെ കൂത്തമ്പലങ്ങളും തിയറ്ററുകളും ടെലി വിഷനുകളമാണ്‌. അവ ഉന്നതസംസ്കാരത്തിന്റെ പ്രവാഹികളായ പ്രത്യയശാസ്ത്രപ്രരൂപങ്ങളമാണ്‌. ആനുകാലികങ്ങള്‍ പൂര്‍വ്വസിദ്ധമായ സ്വത്വത്തോടെ പിറക്കുന്നില്ല. (സര്‍വ്വവിഷയ ആനുകാലികങ്ങള്‍ക്ക്‌ പിന്നീട്‌ ചേരിമാറി സാഹിത്യ ആനകാലികങ്ങളാകാം; ദേശീയ പ്രസ്ഥാനത്തില്‍ പിറന്ന ആനുകാലികത്തിന്‌ പിന്നീട്‌ ആ രാഷ്ടീയധാരയുടെ മൂല്യങ്ങള്‍ വലിച്ചെറിയാം.) പരിണാമിയായ 277 സ്വത്വമാണ്‌ അവറയ്ക്കുള്ളത്‌. അവ നിശ്ചലതയല്ല, പ്രക്രിയയാണ്‌. ആനുകാലികങ്ങള്‍ ഉള്ളടക്കത്തെ (അതെന്തായാലും) വശ്യമാക്കുന്ന രൂപങ്ങളാണ്‌. രൂപത്തിലാണ്‌, ഉള്ളടക്കത്തില്ല, ആനുകാലികങ്ങളുടെ മായികത. 2. സാമൂഹികതയെ നിരസിക്കാന്‍ ആനുകാലികങ്ങള്‍ വരവേറ്റ സാഹിത്യയിനങ്ങള്‍ ആനുകാലികപ്രതലത്തിലേയ്ക്ക്‌ സാമൂഹികതയെത്തന്നെ ആവാഹിക്കുന്നുണ്ട. ആനുകാലികങ്ങള്‍, പ്രത്യയശാസ്ത്രത്തെ യാന്ത്രികമായി ആവഹിക്കുന്ന യന്ത്രങ്ങളല്ല. ഭഗത്‌ സിംഗിനെ തൂക്കിക്കൊന്ന സംഭവം ആനുകാലിക ഉള്ളടക്കമാക്കാന്‍ മടിക്കുന്ന ഭാഷാപോഷിണി, സ്വാതന്ത്യസമരത്തിലെ സായുധധാരയെ വരെ അടയാളപ്പെടുത്തുന്ന പ്രതീതി സംവഹിക്കുന്ന ജി.യുടെ കവിത പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയെ അനുകൂലിച്ച മാതൃഭൂമിയില്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന സാഹിത്യരചനകളം വന്നു. പ്രത്യയശാസ്ത്രവും ആനുകാലികങ്ങളും തമ്മിലുള്ള ബന്ധം യാന്ത്രികമല്ല എന്നതിന്റെ തെളിവാണിത്‌. ഉന്നതസംസ്കാരം, പ്രത്യയശാസ്ത്രംതന്നെ എന്ന പൂര്‍വ്വധാരണയെ പഠനം സ്ഥിരീകരിച്ചു. ഒപ്പം, ആനുകാലികങ്ങള്‍ പ്രത്യയശാസ്ത്രപ്രരൂപങ്ങളാണ്‌ എന്ന പൂര്‍വ്വധാരണയും സ്ഥിരീകരിക്കപ്പെട്ടെങ്കിലും, ആനുകാലികങ്ങളും പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധം വൈരുദ്ധ്യാത്മകമാണ്‌ എന്നാണ്‌, പക്ഷേ, പഠനത്തിന്റെ അന്തിമോപലബ്ധി. പ്രത്യയശാസ്ത്രത്തെ, മേല്ക്കൊയ്മയുള്ള ആശയത്തെ, ഉന്നതസംസ്കാരത്തെ, സാധൂകരിക്കുകയും ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഉള്ളടക്കം മാത്രമല്ല ആനകാലികങ്ങളില്‍ വരുന്നത്‌. പ്രത്യയശാസ്ത്രത്തില്‍ മേല്ക്കോയ്മ കിട്ടാനായി വിവിധ ആശയധാരകള്‍ തമ്മില്‍ നടക്കുന്ന 278 ഏറ്റമുട്ടലും ആനുകാലികങ്ങളില്‍ കടന്നുവരും. അതിനാല്‍, പ്രത്യയശാസ്ത്രത്തിന്റെ സമരവേദികളാണ്‌ ആനുകാലികങ്ങള്‍. 279 ഉറവിടസൂചി മലയാളപുസ്തകങ്ങള്‍ 1. ഇ. എം. എസ്‌., ഗോവിന്ദപ്പിള്ള, പി. ഗ്രാംഷിയന്‍ വിചാരവിച്ലവം. അഞ്ചാം പതിപ്പ്‌. തിരുവനന്തപുരം: ചിന്ത 2008. 2. ഉപാദ്ധ്യായ, ഹരി ഭാവു. ബഥപ്ണുവി്റെ കഥ. തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധി 1996. 3. ഒരു സംഘം ലേഖകര്‍. കേരള സംസ്ക്കാരപഠനങ്ങള്‍. എഡി. പന്മന രാമചന്ദ്രന്‍ നായര്‍. കോട്ടയം: കറന്റ്‌ 2011. 4. തത മാധ്യമങ്ങളും മലയാളന്ധാഹിത്യവ്യം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റട്ട 2002. 5. കൊടുങ്ങല്ലൂര്‍, കെ. എ. സ്വാതന്ത്രത്തിന്‌ ബലിപീഠം. കോഴിക്കോട്‌: പി. കെ. ബ്രദേഴ്സ്‌ 1999. 6. കോഴിക്കോടന്‍. ചലച്ചിത്രജാലകം. കോഴിക്കോട്‌: മാതൃഭൂമി 1985. 7. EEE മലയാളസിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച പത്തു ചിത്രങ്ങള്‍. കോഴിക്കോട്‌: പൂര്‍ണ്ണ 2001. 8. ഗണേഷ്‌, കെ. എന്‍. കേരളസ്മൂഹപഠനങ്ങള്‍. രണ്ടാം പതിപ്പ്‌. പത്തനംതിട്ട: പ്രസക്തി 2002. 9. ഗാന്ധി, എം. കെ. എമന്റ്‌ സത്യാന്വേഷണപതികഷകള്‍. കോട്ടയം: ഡി. സി. 2009. 10. ഗോപാലകൃഷ്ണന്‍, ചേലങ്ങാട്ട്‌, അറ്യം്ചെടാത്ത വിച്ലവക്കരികള്‍. തിരുവനന്തപുരം: പ്രഭാത്‌ 2003. 11. ഗോവിന്ദപ്പിള്ള, പി. സംസ്ക്കരവ്യം നമവ്ഥത്ഥാനവ്യം. തിരുവനന്തപുരം: ചിന്ത 2011. 12. ജയരാജ്‌, എം. മലയാള അച്ചടിമാധ്യമം ഭതവ്ും വര്‍ത്തമാനവും. കോഴിക്കോട്‌: മാതൃഭൂമി 2013. 13. ജെഫ്രി, റോബിന്‍. ഇന്ത്യയിലെ പത്രവിച്ലവം. മുതലാളിത്തം, രാഷ്ട്രീയം, ഭാരതിയ ഭാഷാ പത്രങ്ങള്‍, 1977 - 99. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്ററിധ്ട്ട 2004. 281 14. cede], B. OD. MUITIAQOS UECODAIN. HIVIEHOIS: aNajlemoerds 2001. 15. തോമസ്‌ ഐസക്‌, ടി. എം., ചന്ദ്രശേഖരന്‍, എന്‍. പി. വ്യാജനമ്മതിയുമട ന്ര്‍മ്മിത്‌ മാഗ്യമവിമര്‍ശനം 2000-2009. തിരുവനന്തപുരം: ചിന്ത 2010. 16. ഥാപ്പര്‍, റൊമീല. ഭൂതകാലവും മുന്‍വിധികളും. തിരുവനന്തപുരം: ചിന്ത 2007. 17. നായര്‍, എന്‍. പി. ക്വിറ്റ്‌ ഇന്ത്യാ സമരം. കോട്ടയം: ഡി. സി. 1993. 18. പരമേശ്വരന്‍ നായര്‍, പി. കെ. മഹാത്മാ ഗാന്ധി. കോട്ടയം: എന്‍. ബി. എസ്‌. 1949. 19. മധു ഇറവങ്കര. മലയാളസിനിമയും സാഹ്‌ത്യവും. കോട്ടയം: ഡി. സി. 1999. 20. മധു, ടി. വി. ഞ്ാ൯ എന്ന (അ)ഭാവം. തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2011. 21. മലയാളപഠനസംഘം. സംസ്ക്കാരചഠന്ം ചത്ത്രം, സിദ്ധാന്തം, പ്രഭയാഗം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011. 22. മുരളി, പിരപ്പന്‍കോട്‌. ഭഗത്‌ സിംഗിന്‌ കനല്‍വഴികള്‍. തിരുവനന്തപുരം: കേരളഗ്രന്ഥശാലാസഹകരണസംഘം 2009. 23, മേനോന്‍, വി. ആര്‍. മാതൃഭൂമിയുട ചരിത്രം: ഒന്നാം വ്ഥല്യം. രണ്ടാം എഡിഷന്‍. കോഴിക്കോട്‌: മാതൃഭൂമി 1998. 24. രവീന്ദ്രന്‍ പി. പി. വീമണ്ടട്ുപ്പുകള്‍ സ്ാഹിത്യം സംസ്ക്കാരം ആശഗ്ാളത. കോട്ടയം: ഡി. സി. 2006. 25. oy ss സംസ്ക്കരപഠനം ഒരു ആമുലം. കോട്ടയം: ഡി. സി. 2002. 26. രാഘവന്‍, പുതുപ്പള്ളി. കേരളപത്രപ്രവര്‍ത്തനചരിത്രം. തൃശൂര്‍: കേരളസാഹിത്യ അക്കാദമി 2008. 27. രാജീവന്‍, ബി. ൭൭ജവരാഷ്ട്ിയവ്ും ജനസഞ്ചയവും, കോഴിക്കോട്‌: റാസ്ബെറി 2013. 28. ൭ ൭ ൭ വാക്കുകളും വസ്തുക്കളും. രണ്ടാം പതിപ്പ്‌. കോട്ടയം: ഡി. സി. 2011 29. രാജേന്ദ്രന്‍, സി. സദ്ദര്യശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ. 2000. 282 30. രാധാകൃഷ്ണന്‍, പി. എസ്‌. ചതിത്രവും ചലച്ചിത്രവും ഭദേശ്യഭാവനയുമട ഹര്‍ഷമൂല്യങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇ൯സ്റിധ്ലട്ട 2010. 31. രാമന്‍ പിള്ള കെ. അടിയന്തരാവസ്ഥ യുട അന്തര്‍ധാരകള്‍. കോഴിക്കോട്‌: പ്രണവം. 2000. 32. വാരിയര്‍, പി. എ. ഇന്ത്യന്‍ സ്വാതത്ത്യസമരവും ഭകരളവും. കോട്ടയം: ഡി. സി. 2009. 33. വിജയകൃഷ്ണന്‍. കാലത്തില്‍ ക്കത്തിയ ശില്ലങ്ങള്‍. കോഴിക്കോട്‌: ബോധി 1991. 34 ക ച മറക്കാനാവാത്ത മലയാളസിനിമകള്‍. തിരുവനന്തപുരം: ചിന്ത 2008. 35. വെങ്കിടേശ്വരന്‍, സി. എസ്‌. മലയാള സിനിമാ പഠനങ്ങള്‍. കോട്ടയം: ഡി. സി. 2011. 36. ശ്രീകുമാര്‍, പി. എന്‍. കണ്ണടകളും കാഴ്ചകളും. സെഡ്‌ ലൈബ്രറി. തിരുവനന്തപുരം. 2005. 37. ശ്രീധരമേനോന്‍, എ. കേരളവും സ്ധാതത്ത്രസമരവും. കോട്ടയം: ഡി. സി. 2012. 38. ,, 0 0 AYMESUDLNQC COB 2IPOOQfo. കോട്ടയം: ഡി. സി. 1991. 39. ഷിബു മുഹമ്മദ്‌. ചരിത്രത്ത്രശ്റ്‌ മുദ്രണങ്ങള്‍ മലശ്മളപത്രപ്രവര്‍ത്തനത്തിലന്റെ വികാസര്യം പരിണ്ഥാമവും. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ 2007. 40. ഷീബ എം. കുര്യന്‍. മറയ്മണ്ട്‌ വില്യംസ്‌. തിരുവനന്തപുരം: ചിന്ത 2012. 41. ഷേക്സ്പിയര്‍, വില്യം. ഷേശ്ലപിയര്‍ സസ്തൃര്‍ണ്ണകൃതികള്‍ വാല്യം 3. കോട്ടയം: ഡി. സി. 2000. 42. സലാം കാരശ്ശേരി. ഇന്ത്യന്‍ സിനമ. കോട്ടയം: എന്‍. ബി. എസ്‌. 1986. 43. സഹദേവന്‍, കെ. ഗാന്ധിജി: അറിഞ്ഞതും അറിഭയങ്ങതം. നൂറനാട്‌: ഉണ്മ. 2004. 44, സാം, എന്‍. മലയാളപത്രപ്രവര്‍ത്തനം പത്താ൯പത്ാം നഗ്ാണ്ടില്‍. കോട്ടയം: ഡി. സി., 2003. 45. സുകുമാരന്‍ നായര്‍, പി. സി., ഉത്തമക്കുറുപ്പ്‌, സുധാകരന്‍ പി. എം. മാതൃഭൂമിയുമട ചരത്രം- മൂന്നാം വാല്യം. കോഴിക്കോട്‌: മാതൃഭൂമി 1998. 283 46. സുകുമാരന്‍, വി. മാര്‍ഷ്ണിയല്‍ സഈദ്ദരമൃശ്ധാസ്ത്രം നവസിദ്ധാന്തങ്ങള്‍. ചിന്ത, തിരുവനന്തപുരം. 2009. 47. സുനില്‍ പി. ഇളയിടം. ചരിത്രം പാഠരൂപങ്ങളും പ്രത്യയശ്ധാസ്ത്രവും. കോഴിക്കോട്‌: മാതൃഭൂമി 2004. 48. സെബാസ്റ്യന്‍ കാപ്പന്‍. മാര്‍ക്കിയ൯ ദര്‍ശനം. കോട്ടയം: എന്‍. ബി. എസ്‌. 2012. 49. സെന്‍ഗുൃപ്ത, പത്മിനി. സമോജിന്‌ നായിഡു. ന്യൂദല്‍ഹി: സാഹിത്യ അക്കാദമി 1989. മലയാളം ലേഖനങ്ങള്‍ 50. കാരശ്ശേരി, എം. എന്‍. “അവതാരിക്‌, കഞ്ഞുഞ്തജിക്കമതികള്‍, ഒന്നാം വാല്യം, കോട്ടയം: ഡി. സി. 2006 11 51. കാര്‍ത്തികേയന്‍ നായര്‍, വി. “മുഖവുര. ജയില്‍ക്കറിച്ചുകള്‍ ചരിത്രം, സമൂഹം, ദര്‍ശനം. തിരുവനന്തപുരം: മൈത്രി 2007. 52. ഗണേഷ്‌, കെ. എന്‍. “ചരിത്രവും സാംസ്കാരികചരിത്രവും'. സംസ്ക്കാരപഠനം ചരിത്രം സിഭ്ധാത്തം പ്രഭയോഗം. മലയാളപഠനസംഘം. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011. 53. ഗുപ്തന്‍ നായര്‍, എസ്‌. “നമ്മുടെ വാരികകളും സാഹിത്യനിലവാരവും”. പത്രപ്രവര്‍ത്തനം ഭിന്നമുങലങങ്ങള്‍. കൊച്ചി: കേരള പ്രസ്‌ അക്കാദമി 1987. 54. ഗോവിന്ദപ്പിള്ള പി. “സാംസ്കാരികപഠനം: പുതുമ, പഴമ, പ്രസക്തി. സംസ്ക്കരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം. മലയാളപഠനസംഘം. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011. 55. ചന്ദ്ര, ബിപന്‍. 'ആമുഖം”. ഇ൯ഡ്യയുമട സ്വാതത്ത്രയസമരം. മുന്നാം പതിപ്പ്‌. ഒരു കൂട്ടം എഴുത്തുകാര്‍. കോട്ടയം: ഡി. സി. 2011. 56. പത്മനാഭന്‍, ടി. “പ്രകാശം പരത്തിയ ബന്ധം”. മാതൃഭൂമി ദിനപത്രം. 6 ജനുവരി 2014. 57. പണിക്കര്‍, കെ. എന്‍. ‘അന്തോണിയോ ഗ്രാംഷി: ഒരാമുഖം” ജയില്‍ക്കുറിപ്പുകള്‍ ചരിത്രം, സമൂഹം, ദര്‍ശനം. തിരുവനന്തപുരം: മൈത്രി 2007. 284 58. പോക്കര്‍, പി. കെ. “അവസാനമില്ലാത്ത പ്രത്യയശാസ്ത്രം”. പ്രത്യയശ്ാസ്ത്രം. ലൂയി അതത്തുസര്‍. കോഴിക്കോട്‌: പ്രോഗ്രസ്‌, 2010. 59. ,, y y “ആമുഖം. ദേശ്യഭാവനയുമട ഹര്‍ഷമൂല്യങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ 2010. 60. പ്രീദര്‍ശനന്‍, ജി. ‘അച്ചടിയും ആദ്യകാലപത്രമാസികകളും'. മാധ്യമങ്ങളും മലയാളന്ധാഹ്‌തൃര്യം. ഒരു സംഘം ലേഖകര്‍. തിരുവനന്തപുരം:.ഭാഷാ ഇന്‍സ്റി്പ്ട. 2002. 61. മധു, ടി. വി. ‘മാര്‍ക്സ്‌ വായനകളില്‍ തെളിയുന്നതും മറയുന്നതും”. മാര്‍ക്ണ വഥയനകള്‍, എഡി. ടി. വി. മധു. കോഴിക്കോട്‌: റാസ്ബെറി 2015. 62. രാമചന്ദ്രൻ നായര്‍, പന്മന. ‘ആമുഖം. കേരളസംസ്ക്കരപഠനങ്ങള്‍. എഡി. പന്മന രാമചന്ദ്രൻ നായര്‍. കോട്ടയം: കറന്റ്‌ 2011. 63. വസന്തന്‍, എസ്‌. കെ. “പ്രസ്താവന്‌. സംസ്ക്കാരപഠനം ചരിത്രം സിദ്ധാന്തം പ്രഭയാഗം. ശൃകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011. 64. ഷാജി ജേക്കബ്‌. “മാധ്യമങ്ങളുടെ സാംസ്കാരികരാഷ്ഴീയം.” സംസ്ക്കരപഠനം ചരിത്രം സിദ്ധാന്തം പ്രഭയാഗം. ശൃകപുരം:വള്ളത്തോള്‍ വിദ്യാപീഠം 2011. 65. ,, 3 0 “മാധ്യമപഠനത്തിന്റെ കമ്യൂണിസ്റ്‌ മാനിഫെസ്റ്റോ” മീദ്ധിയ. ഒക്ടോബര്‍ 2014 66. 4, ൭ ൭ മാര്‍ക്ലിസവും മാധ്യമപഠനവും, മീഡിയ, ഏപ്രില്‍ 2016. 67. ഷാനവാസ്‌, പി. പി. ‘ചരിത്രകാരന്റെ പണിപ്പുര (ആമുഖം). മകാമോണ്‌ിയലി/സം സംസ്ക്കാരം പാരമ്പര്യഞൃദ്ധിജീവികള്‍. തിരുവനന്തപുരം: ചിന്ത 2006. 68. സച്ചിദാനന്ദന്‍. ‘ആഴ്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി. മാതൃഭ്മി ദിനപത്രം 6 ജനുവരി 2014. 69. സലാം കാരശ്ശേരി. “അവതാരിക. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍. കോഴിക്കോട്‌: പൂര്‍ണ്ണ 2001. 285 മലയാളം ആനുകാലികങ്ങള്‍ 70. ഭകനസരി.സെഷ്തംബര്‍ 1930. തഴ മാര്‍ച്ച്‌ 1935. 72. മരകരള 4 നവംബര്‍ 1946. 73. കരമൃദ/ ഓണം വിശേഷാല്‍ പ്രതി 1962. 74. ധര്‍മ്മഭഭശം. 2 ഡിസംബര്‍ 1946. 75. പ്രഭാതം. 20 ഒക്ടോബര്‍ 1946. 76. 5, 5) 5) 2/7 ഒക്ടോബര്‍ 1946. 77. 45 53 gy 3 നവംബര്‍ 1946. 78. ഭാഷാപോഷിണി . കന്നി 1072. 79. 4, 4 മേടം 1093. 80.,, 4 » ചിങ്ങം 1106. 81 » » ചിങ്ങം 1 106. 82. 7 » » കന്നി 1106. 83. ,, 4, തുലാം 1106. 84., 4 ച വൃശ്ചികം 1106. 85. 4 ം ധ൯ 1106. 86. , 4 ൦ മീനം 1106. 87. 4, 4 ം കര്‍ക്കടകം 1106. 88. മലയ്ാളന്നാട്‌ 13 ജൂലൈ 1975. 69 - 11 സെപ്തംബര്‍ 1977. 90. ൭ ച 17 ആഗസ്ററ്‌ 1977. 91. മലയാളരാജ്യം . 14 ആഗസ്റ്റ്‌ 1946. 92. ,, » » 3 നവംബര്‍ 1946. 93. മാതൃഭൂമി. 18 ജനുവരി 1932 286 94. ൭ - 19 ഫെബ്രുവരി 1932. 95. ,, ൭ ൭ 14 മാര്‍ച്ച്‌ 1932. 96. ,, ൭ 28 മാര്‍ച്ച്‌ 1932. 97. കഴ ചം 31 മാര്‍ച്ച്‌ 1932. 98. ,, ;; ം- 4 ഏപ്രില്‍ 1932 99. ;) ൭ 11 ഏപ്രില്‍ 1932. 100.,, 4, - 18 ഏപ്രില്‍ 1932. 101.,, 4, 5. 25 ഏപ്രില്‍ 1932. 102.,, 5, ൭ 19 സെഷ്തംബര്‍ 1932. 103.) ൭ ൭൦ 29 മാര്‍ച്ച്‌ 1942. 104.,, ൭ ം- 9 ആഗസ്റ്റ്‌ 1942. 105.,, 5, - 16 ആഗസ്റ്റ്‌ 1942. 106.,, ,, ംം. 6 ജനുവരി 1946. 107.,, 4, ംം. 3 ജനുവരി 1960. 108.,, ൭ ൭-1 ജൂലൈ 1966. 109.,, 4, ംം. 7 ആഗസ്റ്റ്‌ 1966 110.,, 5, a. 14 ആഗസ്റ്റ്‌ 1966. 111 ക ചം 21 ആഗസ്റ്റ്‌ 1966. 112.,, ം ം- 28 ആഗസ്റ്റ്‌ 1966. 113.) ൦ ം 4 സെപ്തംബര്‍ 1966. 114.,, ൭ ചം 11 സെപ്തംബര്‍ 1966. 115.,, 4, 5. 9 ജനുവരി 1975. 116.,, 5, ംം. 10 ആഗസ്റ്റ്‌ 1975. 117.,, 35 ചം 24 ആഗസ്റ്റ്‌ 1975. 118. ൭ ൦ 14 സെപ്തംബര്‍ 1975. 287 119.,, ൭ ം- 21 സെപ്തംബര്‍ 1975. 120.,, 5, ം. 9 നവംബര്‍ 1975. 121.) ൭ 55. (6 നവംബര്‍ 1975. 122.,, 4, ൦. 23 നവംബര്‍ 1975. 123.) ൭ ൦. 30 നവംബര്‍ 1975. 124.,, ,; ംം- 25 ജനുവരി 1976. 125.,, - 28 ഏപ്രില്‍ 1985. 126.,, 4, ംം. 7 ജനുവരി 1990. 127.,, ൭ ഉം 17 ജൂണ്‍ 1990. 128.,, 4, 5. 24 eens 1990. 129.,, ,, 5 | ജൂലൈ 1990. 130.,, ,, 5. 8 @ooe! 1990. 131.,, 4, ചം 1 ജലൈ 1990. 132.,, ംം- 25 നവംബര്‍ 1990. 133.,, 4, 9. 23 ഡിസംബര്‍ 1990. 134.,, 4, ംം. | ജനുവരി 1991. 135.,, 4, ംം. 7 ജനുവരി 1991. 136.,, ൭ 13 ജനുവരി 1991. 137.,, ഴം 3 ജനുവരി 1993. 138.,, ൭ 16 ജനുവരി 2000. 139.,, ംം- 2 മാര്‍ച്ച്‌ 2003. 140.,, 4, ഷം 9 മാര്‍ച്ച്‌ 2003. 141.,, ൭ ഴം 16 മാര്‍ച്ച്‌ 2003. 142.൭ ൭ ഴം 23 മാര്‍ച്ച്‌ 2003. 143.,, 4, ം- 30 മാര്‍ച്ച്‌ 2003. 288 144.,, 4, ഷം 6 ഏപ്രില്‍ 2003. 145.,, 4, ജഃ 14 മാര്‍ച്ച്‌ 2010. 146.,, ;; ൭. 16 നവംബര്‍ 2014. 147.,, ൭ 5). 23 നവംബര്‍ 2014. 148.,, ം- 30 നവമ്പര്‍ 2014. 149, ,; ംം. 7 ഡിസംബര്‍ 2014. 150.,, 5, ൦ 21 ഡിസംബര്‍ 2014. 151.,, 4, ം 28 ഡിസംബര്‍ 2014. 152.) ൭ ഷം 19 ഏപ്രില്‍ 2015. 153.മംഗഭളാദയം. വൃശ്ചികം 1084. 154.,, ൭ ഛം മീഥുനം 1105 155.,, ൭ gy മിഥുനം 1106. മലയാളം ദിനപത്രം 156.മാതൃഭൂമ്‌ി ദിനപത്രം 6 ജനുവരി 2014 157. ,, വ 8 ജൂണ്‍ 2016. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ 158.Althusser, Louis. Essays on Ideology. London: Verso. 1993. 159.Anderson, Benedict. /magined Communities Reflections on the origin and spread of Nationalism. London: Verso. 2006. 160.Barry, Peter. Beginning Theory: An Introduction to Literary and Cultural Theory. Third Edn. New Delhi: Viva 2012. 161.Blackburn, Simon. Dictionary of Philosophy. New Delhi: Oxford. 2006. 162.Bowker, Julian. Looking at Media Studies. UK: Hodder & Stoughton. 2003. 289 163.Buckingham, D. Media Education: Literacy, Learning and Contemporary Culture. London: Polity 2003. 164.Campbell, A. 7he Blair Years. London: Hutchson 2007. 165.Carey, James W. ‘Overcoming Resistance to Cultural Studies’ in What Cultural Studies? A Reader, 4" ed. John Storey. London: Edward Arnold. year 166.Christopher, K. W. Rethinking Cultural Studies. Jaipur: Rawat 2005. 167.Cudon, J. A. Dictionary of Literary Terms & Literary Theory. (Revised by Preston, C. E.). New Delhi: Penguin India 2010. 168.Danesi, Marcel. Dictionary of Media and Communications. U. S. A.: M. E. Sharpe 2009. 169.Desai, Narayan. My Life is My Message - |. Hyderabad: Orient Blackswan 2009. 170.Eagleton, Terry. /deology: an introduction, London: Verso 1991. 171.Eagleton, Terry. 7he /dea of Culture. Massachusetts: Blackwell 2000. 172.Eagleton, Terry. After Theory. London: Penguin 2004. 173.Faucault, Michel. 7he Archaeology of Knowledge. London: Routledge 2002. 174.Gupta, Neelanjana. Approaches in Literary Theory. Delhi: Worldview 2004. 175.Hall, S. ‘Encoding/Decoding’ in S. Hall, D. Hobson, A. Lowe and P. Willis (eds.) Culture, Media, Language. London: Hutchison 1980. 176.Herman S. Edward and Chomsky Noam, Manufacturing consent: The Political Economy of the Mass Media. London: Vintage 1994. 177.Jafferelot, Christophe (ed). Hindu Nationalism A Reader. Ranikhet: Permanent Black 2007. 178.Jaffrelot, Christophe. /naia’s Silent Revolution - The Rise of the Lower Castes in North India. London: C Hurst & Co. 2003. 290 179.Latham, Sean and Scholes, Robert. “7he Rise of Periodical Studies” USA: PMLA 2006. 180.Laughey, D. Key Themes in Media Theory. Maidenhead: Open University Press. 2007. 181.Lewis, Jeff. Cultural Studies: The Basics. London:Sage 2008. 182.Miller and Brovit. Contemporary Cultural Theory. Delhi: Rawat 2003. 183.Nayar, Pramod K. An Introduction to Cultural Studies, Viva, New Delhi. 2009. 184.Noorani, A. G. (ed). 7he Babri Msjid Question 1528 - 2003. A Matter of National Honour, Vol. //, New Delhi: Tulika 2003. 185.Press, A. and Williams, B. The New Media Environment: An_ Introduction. Oxford 2010. 186.Ministry of Information and Broadcasting, Government of India. Press in India - 2013-14. 58 Annual Report of News Papers. 187.Morrish, John and Bradshaw, Paul. Magazine Editing in Print and Online. Routledge. New York. 2012: 188.Roadman, G. B. Why Cultural Studies. U. K.: Wiley Blackwell 2015. 189.Sarder, Z. and Van Loon, B. /ntroducing Media Studies. New York: Totum 2000. 190.Shakespeare, William. Complete Works. Great Briton: Collins 1979. 191.Sica, Alan. Social Thought: From the Enlightenment to the Present. Boston MA: Person 2005. 192.Sim, Stuart. Post-Marxism An Intellectual History. London and New York: Routledge, 2000. 291 193.Storey, John. Cultural Theory and Popular Culture: An Introduction. Noida: Pearson. 2014. 194.Tucker, Robert. C 7he Marx-Engels Reader. Norton. 1978. 195.Turner, Graeme. British Cultural Studies: An Introduction. 34 Edn. London: Routledge, 2003. 196.Venugopal, Rajitha, Krishnanand A. etc. What About Theory?. Kalyany Vallath Ed. Thiruvananthapuram: TES 2011 115 197.Watson, J. and Hill, A. A Dictionary of Communication and Media Studies. London: Hodder Arnold. 2003. 198.Williams, Raymond. Keywords: A Vocabulary of Culture and Society. New York: Oxford 1983. 199.Williams, Raymond. Television: Technology and Cultural Form. First Indian Reprint. London: Routledge 2004. 200.Zizek, Slavoj. 7he Sublime Object of ldeology. London: Verso 1989. ഇംഗ്ലീഷ്‌ ലേഖനങ്ങള്‍ 201.Dennett, D. ‘The Self as a Centre of Narrative Gravity’ in Self and Consciousness. Multiple Perspecives, eds., F. S. Kessel etc.: Erlbaum Associates 1992. 202.Gupta, Prof. V. S. ‘Mahatma Gandhi and Mass Media’, Employment News, 29 September - 5 October Vol. XXVI 2001.. 203.Pilger, J. ‘The Crusaders’, New /nternationalist 2001. 204.Rajeevan, B. ‘Cultural Formation of Kerala’. Essays on the Cultural Formation of Kerala Literature, Art, Architecture, Music, Theatre and Cinema. Vol. IV. Part 292 Il Ed. Dr. P. J. Cherian. Kerala State Gazetteers Department. Thiruvananthapuram 1999. ഇംഗ്ലീഷ്‌ പത്രങ്ങള്‍ 205. The Glasgow Herald. 8 February 1932 206. The Hindu. 7 December 1992. 207. The Reading Eagle. 15 February 1932. ഇന്റര്‍നെറ്റ്‌ ലേഖനങ്ങള്‍ 208.https://en.wikipedia.org/wiki/Mathrubhumi Retrieved on 02.01.2015 209.https:/en.wikipedia.org/wiki/Mathrubhumi_Azhchappathippu. __ Retrieved _ _on 02.01.2015 2 10.http://www .satyagrahafoundation.org/gandhis-salt-march-campaign- contemporary-dispatches-12/ Retrieved on 2.2.2015 21 1.https://ml .wikipedia.org/wiki/ചംബന_സമരം 21 2.http:/imvelayudhanmaster.blogspot.in/p/brief-life-sketch.html 213.en.wikipedia.org/wiki/Frank_Luther_Mott 214.en.wikipedia.org/wiki/History_of_the_book 2 15.https:/en.wikipedia.org/wiki/Stanley_Jackson 2 16.en.wikipedia.org/wiki/History_of_the_book 293 പദസൂചി അതിനിര്‍ണ്ടയം Over Determination അധികാരബന്ധങ്ങള്‍ Power Relations അധ്യാലേഖനം Extrapolate അന്തര്‍വിഷയി Interdisciplinary അപനിര്‍മ്മിതി Deconstruction അപരം Other അര്‍ത്ഥം Meaning അര്‍വാചീനം Posterior ആകസ്മികമാതൃകാപഠനം Random Sample Study ആഖ്യാനം Narrative ആനുകാലികങ്ങള്‍ Periodicals ആശയം Idea ഉന്നതസംസ്കാരം High Culture എതിര്‍പരിശോധന Cross Checking കര്‍ത്താവ്‌ Agent കര്‍തൃത്വം Agency കലാനിര്‍മ്മിതി Artefact 295 കാനോനികത Canonic കാഴ്ചബംഗ്ലാവുസംസ്കാരം Museum Culture കുലീനസംസ്കാരം Elite Culture ഘട്ടവാദം Stagism ജനപ്രിയസംസ്കാരം Popular Culture ജ്ഞാനോദയം Enlightenment താക്കോല്‍പ്പാഠം Key Text ദമനം Repression ദേശത Nation-ness ദേശീയത Nationality ദഷ്ടാന്തപഠനം Case Study നവമുതലാളിത്തം Neo Capitalism നവോത്ഥാനം Renaissance നിരൈതിഹ്യവത്കരണം Demythification നിര്‍മ്മിതം Produced പരാമര്‍ശിതം Referent പില്ക്കാലമുതലാളിത്തം Late Capitalism പുനഃസൃഷ്ടി Reconstruction പനരസമൂഹം Civil Society 296 പ്രത്യക്ഷം Appearance പ്രത്യയശാസ്ത്രീരരണം Ideologize പ്രത്യയശാസ്ത്രം Ideology പ്രമേയം Theme പ്രവണത Tendency ബഹുജനമാധ്യമങ്ങള്‍ Mass Media മാധ്യമപഠനങ്ങള്‍ Media Studies മാധ്യമപാഠം Media Text മാര്‍ക്സിസാനന്തരലോകം Post Marxist World മേല്‍ക്കോയ്മ Hegemony മൂല്യം Value രാഷ്ട്രീയദേശീയത Political Nationality രാഷ്ട്ീയാപായസാധ്യത Political Risk രാഷ്ടീയസമൂഹം Political Society രീതി Mode രേഖീയം Linear ലാക്ഷണികവായന Symptomatic Reading വിചാരമാതൃകാവൃതിയാനം Paradigm Shift വിമര്‍ശവിശകലനം Critical Analysis 297 വിലപേശല്‍ Negotiation വിലോമം Opposite വിശിഷ്ടരചന Classic വിഷയി Subject വിഷയം Object വൈരുധ്യാത്മകചിന്ത Dialectical Thought വംശധാര Pedigree വ്യവഹാരം Discourse സ്ഥാപകപാഠം Founding Text സംസ്കാരം Culture സംസ്കാരവ്യവസായം Culture Industry സാമ്പത്തിക നിര്‍ണ്ണയവാദം Economic Determinism സാംസ്കാരികകലാനിര്‍മ്മിതി Cultural Artefact സാംസ്കാരികപഠനങ്ങള്‍ Cultural Studies സാംസ്കാരികപരിണാമം Cultural Transformation സാംസ്കാരികഭരതികവാദം Cultural Materialism സാംസ്കാരികവിലോമം Cultural Opposite സാമ്രാജ്യത്വം Imperialism 298 അനുബന്ധം 1 ഡോ. കെ. എന്‍. പണിക്കര്‍: അഭിമുഖം 1. മലയാളിയുടെ സംസ്കാരത്തിന്റെ തനിമ എന്താണ്‌? കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലത്ത്‌ ആ തനിമയില്‍ എന്തൊക്കെ പരിവര്‍ത്തനം വന്നു? മലയാളികളുടെ തനിമ എന്നു പറയുന്നത്‌ ചില വിശേഷണങ്ങളോടുകൂടിയായിരിക്കണം. മലയാളിത്തനിമ എന്നു പറയാവുന്ന ഒന്നുണ്ടോ? വൃത്യസ്തമായ സാമൂഹികവിഭാഗങ്ങള്‍ക്ക്‌ - അവ തമ്മില്‍ തൊട്ടുകൂടാത്തതാണ്‌ എന്നല്ല പറയുന്നത്‌ - അത്തരമൊരു സ്ഥിതിയുണ്ട്‌; അവരുടേതായ സാംസ്‌കാരികതിരിച്ചറിവുകളണ്ട്‌. തനിമ എന്നു വിശേഷിപ്പിക്കുമ്പോള്‍, സാമൂഹികമായ ഒരു കാഴ്ചപ്പാട്‌ ആവശ്യമാണ്‌. ഈ പരിപ്രേക്ഷ്യത്തില്‍, മലയാളിത്തനിമ എന്നു പറയുന്നതിന്‌ ഒരു consensual character (പൊതുസമ്മതസ്വഭാവം - അഭിമുഖകാരന്‍) ആണുള്ളത്‌. അത്‌ ഒരു കാലയളവിലാണ്‌ രൂപീകരിച്ചിട്ടുള്ളത്‌. എങ്കിലും, ആധുനികകാലത്ത്‌ അതിനൊരു പുതിയ മാനം സിദ്ധിക്കുകയുണ്ടായി. “ഞാന്‍ ആരാണ്‌” എന്ന ചോദ്യം കൂടുതല്‍ ചോദിക്കാന്‍ തുടങ്ങിയത്‌ ഈ കാലത്താണ്‌. അതിന്‌ ഉത്തരം പല തരത്തിലാണ്‌ ഓരോരുത്തര്‍ക്കും കിട്ടിയത്‌. അത്‌, അവനവന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലും പരിതസ്ഥിതിയുടെ അടിസ്ഥാനത്തിലും ഒക്കെയാണ്‌. അവയില്‍ ഒന്നു മാത്രമാണ്‌ മലയാളിത്തം. അത്‌, ഏകവും നിര്‍ണ്ായയകവുമാണോ എന്നതിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ, തനിമ എന്നത്‌ ഏകരൂപമായി നോക്കിക്കാണുന്നതില്‍ അപര്യാപ്തതയുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌. പല വര്‍ഗ്ഗ-സ്വത്വബന്ധങ്ങളടെയും ആകെത്തുകയാണ്‌ മലയാളി. തനിമ എന്നത്‌ അങ്ങനെ നോക്കിക്കാണണം. 2. കേരളത്തിന്റെ ആധുനികത യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആവര്‍ത്തനമല്ല എന്ന്‌ മാഷ്‌ പറയാറുണ്ട്‌. നമ്മള്‍ നമ്മുടേതോയ ഒരു നവോത്ഥാനം കണ്ടെത്തുകയായിരുന്നു, അതിന്റെ നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും എന്നു കൂട്ടിച്ചേര്‍ക്കാറുമുണ്ട്‌. ഒന്നു വിശദമാക്കാമോ? ആദ്യം, യൂറോപ്യന്‍ rലnaടടan൦ല-ഉം ആയിട്ടുള്ള താരതമ്യം: യൂറോപ്യന്‍ നവോത്ഥാനം ഉണ്ടാകുന്നത്‌, വളരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌. ആ മാറ്റങ്ങളുടെ ഒരു ആശയബഹിര്‍സ്ഫുരണമാണ്‌ അവിടെ സംഭവിച്ചത്‌. വാസ്തവത്തില്‍, നമ്മുടെ നവോത്ഥാനവും യൂറോപ്യൻ നവോത്ഥാനവുമായി വലിയ ബന്ധമൊന്നുമില്ല. നമ്മുടെ മൂല്യനവോത്ഥാനം ഇവിടെയുള്ള വളരെ സങ്കീര്‍ണ്ണവും മാനവികവിരുദ്ധവുമായ സാമൂഹികവ്യവസ്ഥയോടുള്ള ഒരു പ്രതികരണമാണ്‌. ആ നവോത്ഥാനത്തിന്‌ രണ്ടു മൂന്നു മുഖ്യസ്വഭാവങ്ങളുണ്ട്‌. ഒന്ന്‌, ഇതിന്റെ 299 അടിസ്ഥാനപ്രചോദനമായിക്കാണുന്നത്‌ nധനanടന ആണ്‌. ആ മാനവികത വാസ്തവത്തില്‍ യൂറോപ്യന്‍ മാനവികതയുടെ നേര്‍പ്പകര്‍പ്പൊന്നുമല്ല. മനുഷ്യന്റെ ജീവിതപരിതസ്ഥിതികളോടുള്ള ഒരു reaction een. അതിനുവേണ്ടി, പല കാഴ്ചപ്പാടുകളും വികസിക്കുകയും ചെയ്തിട്ടുണ്ട്‌; മതപരിഷ്കാരംമുതല്‍ വ്യക്തിപരമായ ബന്ധങ്ങള്‍വരെ. വളരെ വിപുലമായ അന്വേഷണങ്ങള്‍ നടന്നു. അന്നു പക്ഷേ, നവോത്ഥാനം അത്ര ശക്തമല്ലായിരുന്നു. അതുകൊണ്ട്‌, ജീവിതത്തിന്റെ എല്ലാ തുറകളിലേയ്ക്കും - സമൂഹത്തിന്റെ എല്ലാ തട്ടുകളിലേയ്ക്കും - നവോത്ഥാനം കടന്നുചെന്നില്ല. വൈകിവന്ന കേരളനവോത്ഥാനത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നത്‌ നാം വിസ്മരിക്കുന്നില്ല. നാരായണ ഗുരുവും അയ്യന്‍ കാളിയും പണ്ഡിറ്റ്‌ കറുപ്പനുമൊക്കെ നമ്മുടെ നവോത്ഥാനനായകന്മാരാണല്ലോ. എങ്കിലും, മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുക, നമ്മുടെ സാമൂഹികാചാരങങളില്‍ പരിഷ്കാരങ്ങള്‍ വരുത്തുക എന്നതില്‍ നവോത്ഥാനം അടങ്ങിനിന്നു. ഇതിന്‌, വളരെ പരിമിതികള്‍ ഉണ്ടായിരുന്നു. സാമൂഹികസേവനം, അല്ലെങ്കില്‍ സാമൂഹികപ്രശ്നങ്ങളോട്‌ പ്രതികരിക്കുക എന്നതില്‍ കൂടുതല്‍ ആയിട്ട്‌ ഒരു ബദ്ധികതലത്തില്‍ സമൂഹത്തെ വിശകലനം ചെയ്യാനുള്ള പ്രവണത കുറവായിരുന്നു എന്നു തോന്നുന്നു. ഉണ്ടായിരുന്നില്ല എന്നല്ല പറയുന്നത്‌. നാരായണ ഗരു സ്വാമികള്‍ ഉന്നതമായ ആശയങ്ങളെ സരളമായി വ്യാഖ്യാനിച്ച വ്യക്തിയായിരുന്നു. പൊതുവില്‍ നമ്മുടെ നവോത്ഥാനം ഒരു ശക്തിയായ ധൈഷണികപ്രവാഹമായിരുന്നില്ല. അതുണ്ടായിട്ടില്ല. ഉണ്ടാകാത്തതിന്‌ ഒരുപാടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന്‌, നവോത്ഥാനം ഒരതിര്‍ത്തിവരെ മധ്യവര്‍ഗ്ഗത്തില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു. സമൂഹത്തില്‍ ആകെ അതിന്റെ വേരോടിയില്ല. അത്‌, എല്ലാ നവോത്ഥാനങ്ങള്‍ക്കും ബാധകമാണ്‌. യൂറോപ്പിലും അങ്ങനെതന്നെയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രാധാന്യം, വാസ്തവത്തില്‍ അതിന്റെ വ്യാപ്തി, അതു വിതച്ച വിത്തുകള്‍ ആണ്‌. അത്‌ ഭാവിയില്‍ മുളച്ചേക്കാവുന്ന വിത്ത്‌ പാകുകയാണ്‌ ചെയ്തത്‌. നമ്മുടെ ഭാവിലോകം എന്താകണം എന്നതിനെക്കുറിച്ച ദുരദര്‍ശനം. അതിന്‌ അസാധാരണമായ ആകര്‍ഷണമുണ്ടായിരുന്നു. അത്‌ സമൂഹത്തെ ഇളക്കിമറിച്ചു എന്നു പറയാം. അത്‌ എല്ലാവരുടെയും അടുത്തേയ്ക്ക്‌ എത്തിയിട്ടില്ല എന്ന ഒരാരോപണം ഉണ്ടെങ്കില്‍ക്കൂടി, സമുദായത്തില്‍ ഒരു കോളിളക്കം സൃഷ്ടിച്ചു. അതിന്‌ ആശയപരമായ മാനവികത എന്നതുപോലെത്തന്നെ സാര്‍വ്വലാകികത്വവും വളരെ പ്രധാനപ്പെട്ട ഘടകമാണ്‌. വാസ്തവത്തില്‍, നമ്മുടെ സെക്കുലറിസത്തിന്റെ അടിത്തറ അതാണ്‌. അത്‌, മധ്യകാലത്തുണ്ടായിട്ടുള്ള ഭക്തിപ്രസ്ഥാനത്തിന്റെ ഒരു ആവര്‍ത്തനമാണ്‌; ചരിത്രസന്ദര്‍ഭവും പ്രവര്‍ത്തനരീതികളും വ്യത്യസ്തമാണെങ്കില്‍ക്കൂടി. ഭക്തിപ്രസ്ഥാനത്തിന്റെതന്നെ കൈവഴികള്‍ പത്തൊമ്പതാം നൂറ്റാണ്ടിലും എത്തിനില്ക്കുന്നു; ഭക്തിപ്രസ്ഥാനത്തെ അനുകരിക്കുന്നില്ല എങ്കില്‍ക്കൂടി. 3, അപ്പോള്‍, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പകര്‍പ്പാണ്‌ ഇവിടെയുണ്ടായത്‌ എന്നാണ്‌ പൊതുവേ പറയാറ്‌, അതു ശരിയല്ല, ഭക്തിപ്രസ്ഥാനത്തില്‍ വേരുള്ള ഒരു orienta! നവോത്ഥാനം തന്നെയാണ്‌ 300 ഇവിടെ ഉണ്ടായത്‌ എന്നാണോ? ആധ്യാത്മികത, ആധ്യാത്മികതയുടെ പുതുവ്യാഖ്യാനം, അദ്വൈതത്തിന്റെ പുതുവ്യാഖ്യാനം അവയൊക്കെത്തന്നെയാണോ അതിന്റെ വേരുകളായി മാറിയത്‌? അതാണ്‌ ഒരു പ്രധാന ഘടകം. ഹിന്ദുപരിഷ്കര്‍ത്താക്കള്‍ മിക്കവാറും അദ്വൈതവാദികള്‍ തന്നെയായിരുന്നു. നാരായണ ഗൃരുവടക്കം. ആധുനിക ഇന്ത്യയുടെ പിതാവായി പരിഗണിക്കപ്പെടുന്ന റാം മോഹന്‍ റായ്‌ വേദങ്ങളും ഉപനിഷത്തുക്കളും വിവര്‍ത്തനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമാണ്‌ ഒരു ചെറിയവിഭാഗത്തെ സാമൂഹികപ്രശ്നങ്ങളെ ലച] ആയി നോക്കിക്കാണാന്‍ പ്രേരിപ്പിച്ചത്‌. ഈ രണ്ടു ധാരകളുടെയും സമന്വയമാണ്‌ നവോത്ഥാനത്തിനു തുടക്കം കുറിക്കുന്നത്‌. അവര്‍ ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ വളരെയധികം കുറവുകള്‍ കണ്ടെത്തി. അതിനു പരിഹാരം കാണാന്‍ പാശ്ചാത്യസംസ്കാരമോ പരമ്പരാഗത ഇന്ത്യന്‍ സംസ്കാരമോ മാത്രം സഹായകമായില്ല. ഞാന്‍ ഒരു ഉദാഹരണം പറഞ്ഞുതരാം; വിദ്യാസാഗര്‍. ഒരു വലിയ പണ്ഡിതനായിരുന്നു. കല്‍ക്കത്താ സംസ്‌കൃതം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്നു. സംസ്കൃതപഠനം ദേശീയഭാഷകളെ സമ്പന്നമാക്കാനാകണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു സിലബസ്‌ ഉണ്ടാക്കുകയുണ്ടായി. സംസ്‌കൃതത്തിന്‌. സിലബസിന്റെ രണ്ടു പേപ്പറുകള്‍ നിര്‍ബ്ബന്ധമായിട്ടും ഇംഗ്ലീഷും ആയി ബന്ധപ്പെട്ടതാകണമെന്ന്‌ അദ്ദേഹം ശഠിച്ചു. പിന്നീട്‌ പലയിടുത്തും അത്‌ ആവര്‍ത്തിക്കപ്പെട്ടു. അപ്പോള്‍, ഇന്ത്യയിലെ നവോത്ഥാനം, കേരളത്തിലെ നവോത്ഥാനം, പാരമ്പര്യത്തില്‍ മാത്രം അടങ്ങിയതായിരുന്നില്ല. മറ്റ പല സ്വാധീനവും അതിനു വഴിയൊരുക്കിയിട്ടുണ്ട്‌ എന്നര്‍ത്ഥം. 4. കേരളത്തില്‍ പുതിയ തരം സാമ്പത്തികവിതരണം ഉണ്ടായതു വഴി ഒരു പുതിയ സാമ്പത്തികവിഭാഗം - ഇടത്തരക്കാര്‍ - ഉയര്‍ന്നുവന്നതു മൂലമാണ്‌ നമ്മുടെ നവോത്ഥാനം സംഭവിച്ചത്‌ എന്നു പറയാറുണ്ട്‌. ഉദാഹരണത്തിന്‌, കേരളത്തില്‍ നാരായണ ഗരുവിനെപ്പോലെ പല ആധ്യാത്മികാചാര്യന്മാര്‍ ഉണ്ടായിരുന്നുവെന്നും അവരില്‍ ഗൃരരു പ്രാമാണികനായി ഉയര്‍ന്നുവന്നത്‌ അദ്ദേഹത്തെ സാമ്പത്തികമായും സംഘടനാപരമായും പിന്തുണയ്ക്കാൻ ഒരു പുതിയ സാമ്പത്തികവര്‍ഗം ഉണ്ടായതുകൊണ്ടാണെന്നും പറയാറുണ്ട്‌. ഇതുവച്ച്‌ നമ്മുടെ നവോത്ഥാനത്തിന്റെ സാമ്പത്തികവും വര്‍ഗ്ഗപരവുമായ ഉറവിടങ്ങള്‍ കണ്ടെത്താനാവുമോ? ഇത്‌ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്‌. ഒരു പ്രസ്ഥാനവും സാമ്പത്തികശക്തികളുടെ പിന്‍ബലമില്ലാതെ വളര്‍ന്നുവരില്ല. അങ്ങനെ ഉണ്ടായില്ലെങ്കില്‍ നവോത്ഥാനം മാത്രമല്ല ഏതു പ്രസ്ഥാനവും പരാജയപ്പെടും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഗ്ഗാടിത്തറയുണ്ട്‌. ഇന്ത്യൻ നവോത്ഥാനം എടുക്കുമ്പോഴും, കേരളനവോത്ഥാനം എടുക്കുമ്പോഴും, അതിന്റെ സാമൂഹികമായ അടിത്തറ മധ്യവര്‍ഗ്ഗമാണ്‌. അത്‌ നവോത്ഥാനത്തിന്റെ 301 ശക്തിയും ദൌര്‍ബ്ദല്യവുമാണ്‌. ശക്തി എന്നു പറയാന്‍ കാരണം, പുതുതായി വളര്‍ന്നുവരുന്ന ഒരു വര്‍ഗ്ഗത്തിന്റെ എല്ലാ പ്രതീക്ഷകളും ഭാവിയിലാണ്‌. അതിനുവേണ്ടി, സമുദായത്തെ, സമൂഹത്തെ കരുപ്പിടിപ്പിക്കുക എന്നതാണ്‌ അവരുടെ കാഴ്ചപ്പാട്‌. അതുപോലെത്തന്നെ അവര്‍ക്ക്‌ ഒരു പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്‌. കേരളത്തിലെ മധ്യവര്‍ഗ്ഗവും ഒരു പ്രതിസന്ധി നേരിടുന്നു. അത്‌ സാംസ്കാരികമായ ഒരു പ്രതിസന്ധിയാണ്‌. സാംസ്കാരികമായി ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, സാമ്പത്തികമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ആണ്‌ ഈ പ്രതിസന്ധി അനുഭവപ്പെടുന്നത്‌. അതിനെ നേരിടാനാണ്‌ “ഞാനാരാണ്‌” എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്‌. ആ പ്രതിസന്ധിയില്‍നിന്ന്‌ എങ്ങനെ പുറത്തകടക്കും? നവോത്ഥാനം വാസ്തവത്തില്‍ ഇത്തരം ഒരു ചിന്തയുടെ സന്തതിയാണ്‌. സാമുദായികമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അതോടെ ആരംഭിക്കുന്നു. ഉദാഹരണമായി, ബ്രഹ്മസമാജത്തിന്റെ തലവനായിരുന്ന ദേവേന്ദ്ര നാഥ ടാഗോറിന്റെ അച്ഛന്‍ മരിച്ചപ്പോള്‍, 1830കളിലാണ്‌ ഇതു സംഭവിക്കുന്നത്‌. ബ്രഹ്മസമാജം സ്ഥാപിച്ചു കഴിഞ്ഞ സമയമാണ്‌. പരിഷ്കരണത്തിന്റെ കാര്യത്തില്‍ വളരെ വിവാദങ്ങള്‍ നടക്കുന്ന സമയവുമാണ്‌. വീട്ടില്‍ മൃതദേഹം കൊണ്ടുവന്ന സമയത്ത്‌, ആചാരവിധികള്‍ എന്താണ്‌ വേണ്ടതെന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ഹിന്ദുക്കളുടെ ആചാരങ്ങള്‍ സ്വീകരിക്കാന്‍ വയ്യ. പക്ഷേ, അതേ സമയത്ത്‌ പകരംവയ്ക്കാന്‍ വേറെ ഒന്നും ഇല്ലതാനും. അപ്പോഴാണ്‌ ദേവേന്ദ്ര നാഥ ടാഗോര്‍ ബ്രഹ്മസമാജത്തിന്‌ മരണാനന്തരക്രിയയുടെ വിധി തയ്യാറാക്കിക്കൊടുക്കുന്നത്‌. എങ്ങനെയാണ്‌ ശവസംസ്‌കാരം വേണ്ടത്‌ എന്ന്‌. പരിവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള ഒരു ആവശ്യം ആയിരുന്നു അത്‌. പുതിയ അനുഷ്ടാനങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നര്‍ത്ഥം. അതോടു കൂടി ഒരു പുതിയ അവബോധത്തിനു തുടക്കമിടുന്നു. 5. നവോത്ഥാനത്തിന്‌ ശേഷമുള്ള കേരളത്തെ നമുക്ക്‌ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധഘട്ടങ്ങളായിട്ട്‌ തിരിക്കാന്‍ കഴിയുമോ? ഉദാഹരണത്തിന്‌ ആധുനികതയിലേയ്ക്ക്‌ മലയാളി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലം, ആധുനികതയുടെ ആശയപരിസരത്തിലേയ്ക്ക്‌ മലയാളി പൂര്‍ണ്ണമായി പ്രവേശിച്ച ഒരു കാലം (സ്വാതന്ത്യപ്രാപ്തിയോ മറ്റോ വച്ചിട്ട്‌), globalization ഒക്കെ വന്നതിനു ശേഷം മറ്റൊരു കാലം (ഉത്തരാധുനിക കാലം) എന്നൊക്കെ തരംതിരിക്കാറുണ്ട്‌: ആധുനികപൂര്‍വ്വഘട്ടം, ആധുനികതയുടെഘട്ടം, ഉത്തരാധുനികഘട്ടം. പഠനസരകര്യത്തിനൊക്കെ വേണ്ടിയുള്ള അങ്ങനെ ഒരു തരംതിരിക്കല്‍ എത്ര മാത്രം ആശാസ്യമാണ്‌? അങ്ങനെ ചെയ്യാമെങ്കില്‍, മലയാളികളടെ സംസ്കാരത്തില്‍ നടപ്പാക്കാവുന്ന ഘട്ടവിഭജനം മാഷ്ടെ കാഴ്ചപ്പാടില്‍ എന്തായിരിക്കും? ആദ്യമായിട്ട്‌ ഘട്ടവിഭജനം വളരെ തൃഷ്ലികരമല്ലാത്ത ഒരു പദ്ധതിയാണ്‌. ഇതു വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്‌. സമൂഹത്തെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുകയാണെങ്കില്‍, ഘട്ടങ്ങള്‍ വലിയ പ്രാധാന്യമില്ലാത്തതാണെന്ന്‌ തിരിച്ചറിയാന്‍ കഴിയും. 302 ഒരു വ്യവസ്ഥയിലും അതിന്റേതു മാത്രമായ ആശയങ്ങള്‍ നിലനില്ക്കുന്നില്ല. ഇന്നത്തെ കേരളസമൂഹത്തില്‍ അത്യാധുനികന്മാരുണ്ട്‌, ആധുനികന്മാരുണ്ട്‌, ഫ്യൂഡല്‍ സ്വഭാവമുള്ളവരുണ്ട്‌, ഈ വിവിധവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള സംഘര്‍ഷമാണ്‌ വാസ്തവത്തില്‍ കേരളത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്തുന്നത്‌. അതില്‍ ആര്‍ക്ക്‌ മേല്‍ക്കൈ കിട്ടുനുവോ അതനുസരിച്ചായിരിക്കും സ്വഭാവനിര്‍ണ്ണയം. ഇന്നത്തെ സംസ്‌കാരത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്‌ ഏറ്റവും മുകലിലുള്ള ഒരു ചെറിയ ശതമാനത്തിന്റെ സംസ്കാരമാണ്‌. ആ സംസ്കാരം എല്ലാവരുടെയും ഇടയില്‍ വളര്‍ന്നുവരികയാണ്‌. ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍കൂടി മുതലാളിത്ത ഉത്പാദനസംസ്കാരത്തിന്റെ മേല്‍ക്കോയ്മയ്ക്ക്‌ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ടെലിവിഷന്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നു. ഇത്‌ ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്‌ കേരളത്തിലാണ്‌. അതുകൊണ്ട്‌, ഘട്ടങ്ങള്‍ നോക്കേണ്ട ആവശ്യമില്ല എന്നല്ല ഞാന്‍ പറയുന്നത്‌. പക്ഷേ, സമൂഹത്തെ ഘട്ടങ്ങളായി തിരിക്കുന്നതിന്റെ പരിധി ചൂണ്ടിക്കാണിക്കുകയാണ്‌. സമൂഹത്തിന്റെ ഓരോ ഘട്ടത്തിലെയും ഘടനയെന്താണ്‌ എന്നതിനോടൊപ്പം ആശയങ്ങള്‍ എന്താണ്‌, idലഠ!ഠറ് എന്താണ്‌, എന്നതുകൂടി പരിഗണിക്കണം. ഇന്ന്‌ വാസ്തവത്തില്‍ ഏറ്റവും അധികം ചിന്തിക്കേണ്ടത്‌ കേരളത്തില്‍ ഉള്ള ആശയമേല്‍ക്കോയ്മ എന്താണ്‌ എന്നതാണ്‌. 6. പക്ഷേ, ഇങ്ങനെ പ്രവണതകള്‍ പലതും നില നില്‍ക്കുമ്പോഴും അവയെ പൊതുവാക്കല്‍ - കേവലവത്കരിക്കല്‍ - വേണ്ടി വരാറുണ്ട്‌. അങ്ങനെയാണെങ്കില്‍, മലയാളിയുടെ സംസ്കാരം, നവോത്ഥാനത്തിനു ശേഷം എങ്ങനെ പരിവര്‍ത്തനം ചെയ്തു വന്നു എന്നു നിരീക്ഷിക്കാമോ? നവോത്ഥാനത്തിന്റെ കാര്യം രണ്ട്‌ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു . 1. മലയാളിയുടെ ആധുനികവത്കരിക്കാനുള്ള പ്രവണത. 2. സാമ്പത്തികമായ മാറ്റങ്ങള്‍. അതുമായി ബന്ധപ്പെട്ട സാമൂഹിക മാറ്റങ്ങളും. അങ്ങനെ നോക്കുകയാണെങ്കില്‍ ആധുനികവത്കരണത്തിന്റെ സമയത്ത്‌ പല പുതിയ പ്രവണതകളം വരുന്നതായിക്കാണാം. ഈ പ്രവണതകളൊക്കെ തുടങ്ങിവയ്ക്കുന്നത്‌, ഒരു പുതിയ സ്ഥാനം നേടാന്‍ വേണ്ടി ശ്രമിക്കുന്ന മധ്യവര്‍ഗ്ഗത്തിന്റെ ഇച്ഛയാണ്‌. അതുകൊണ്ട്‌ ഒരു പുതിയ സാംസ്കാരികപരീിസ്ഥിതി സൃഷ്ടിക്കപ്പെട്ട. ഈ സാംസ്കാരികപരീസ്ഥിതിയില്‍ പല ആശയങ്ങളുമുണ്ട്‌. സമൂഹത്തില്‍ സംഘര്‍ഷത്തിനു വഴിതുറക്കുന്നുണ്ട്‌. അതുകൊണ്ടാണല്ലോ, ഇവിടെ തൊള്ളായിരത്തി മുപ്പതുകളാകുമ്പോഴേയ്ക്കും കാര്‍ഷികപ്രശ്നങ്ങളും കാര്‍ഷികസമരങ്ങളം തൊഴിലാളിസമരങ്ങളും ഉയര്‍ന്നുവരുന്നത്‌. അതിനൊക്കെ legitimacy കിട്ടുകയും ചെയ്തു. അത്‌ സംസ്കാരത്തിന്റെ ഭാഗമായിട്ട്‌ മാറുന്നു. സാംസ്കാരികപരിപ്രേക്ഷ്യത്തില്‍ ഉണ്ടായിട്ടുള്ള ഒരു വലിയ മാറ്റം അതാണ്‌. അതിന്റെ ഫലമായാണ്‌, ഒരതിര്‍ത്തിവരെ നമ്മള്‍ feudal സമൂഹത്തില്‍നിന്നു മുക്തിനേടിയത്‌. 303 സമകാലീനകേരളത്തില്‍ ഒരുപാട്‌ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. സാംസ്കാരികമായ സംഘര്‍ഷം. ഇവിടെ ഞാന്‍ സംസ്കാരം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ജീവിതരീതി എന്നു തന്നെയാണ്‌. അതില്‍ മാറ്റം വരുന്നുണ്ട്‌. അതില്‍ ഒരു പൊള്ളത്തരവും ഉണ്ട്‌. നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ സ്വാംശീകരിക്കാന്‍ സാധിക്കാതെ വരുമ്പോഴുള്ള പൊരുത്തക്കേടുകള്‍ ഉണ്ടല്ലോ, അതു വളരെ പ്രധാനപ്പെട്ടതായി വരുന്നു. 7. എന്താണ്‌ സംസ്കാരം? അത്‌, പ്രത്യയശാസ്ത്രംതന്നെയാണെന്ന്‌ മാഷ്‌ എനിക്കുതന്നെ കഴിഞ്ഞ കേരളപ്പിറവിയോടനുബന്ധിച്ച്‌ അനുവദിച്ച അഭിമുഖത്തില്‍ നിരീക്ഷിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ അതിനെ എങ്ങനെ വിശദീകരിക്കും? ജീവിതം ഒരര്‍ത്ഥത്തില്‍ ഒരു വ്യക്തിക്ക്‌ അവനവന്റെ സ്വയം തിരിച്ചറിവിനുള്ള അവസരമാണ്‌ നല്‍കുന്നത്‌. ആ തിരിച്ചറിവിലൂടെ മുന്നോട്ടുപോകുന്നതാണ്‌ ഒരു വ്യക്തിയുടെ സ്വത്വം. ഈ തിരിച്ചറിവ്‌ എങ്ങനെയാണ്‌ വളര്‍ന്നുവരുന്നത്‌ എന്നതാണ്‌ സംസ്കാരം. ഈ അര്‍ത്ഥത്തില്‍, കേരളസമൂഹം ശക്തമായ ഒരു പ്രത്യയശാസ്ത്രപരിതസ്ഥിതി നേരിടുന്നു. ഇത്‌ വാസ്തവത്തില്‍ പ്രത്യയശാസ്ത്രത്തിന്‌ കൂടുതല്‍ ശക്തി സിദ്ധിച്ച കാലമാണ്‌. എല്ലാ കാലങ്ങളിലും പ്രത്യയശാസ്ത്രം സമൂഹത്തില്‍ സജീവമാണ്‌. പക്ഷേ, ഇന്ന്‌ കേരളത്തില്‍, ഇന്ത്യയില്‍ത്തന്നെ, അത്‌ ശക്തമായി നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്‌. എന്റെ കാഴ്ചപ്പാടില്‍, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരംശം കമ്പോളമാണ്‌. ഇന്ന്‌ കമ്പോളം നമ്മുടെ സാംസ്കാരികജീവിതം എന്താകണമെന്ന്‌ തീരുമാനിക്കുന്നു. സിനിമ കാണുകയാണെങ്കിലും പച്ചക്കറി വാങ്ങുകയാണെങ്കിലും അവിടെ മൂലധനത്തിന്റെ സ്വാധീനമുണ്ട്‌. കമ്പോളം സ്വതന്ത്രമാണെന്നു വിശ്വസിക്കുന്നുവെങ്കില്‍ക്കൂടി അവിടെ നമുക്കു സ്വാതന്ത്രയമില്ല. ഞാന്‍ എന്തുവാങ്ങണമെന്നു നിശ്ചയിക്കുന്നത്‌ ഒരു അദ്ൃശ്യശക്തിയാണ്‌. ഞാനെന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ അവരാണ്‌. പ്രത്യയശാസ്ത്രത്തിന്റെ ഒരു അതിപ്രസരമുള്ള കാലഘട്ടമാണിത്‌. സംസ്കാരം, പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വളരെയധികമുള്ള മേഖലയാണ്‌. അതുകൊണ്ട്‌ സംസ്കാരത്തെപ്പറ്റി പഠിക്കാതെ, സാംസ്കാരികപ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാതെ, വാസ്തവത്തില്‍ ഇന്നു സമൂഹത്തെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അത്‌ ഒരു ദേശീയമായ പ്രശ്നമല്ല, അന്തര്‍ദ്ദേശീയമായ പ്രശ്നമാണ്‌. 8. പ്രത്യയശാസ്ത്രത്തെ നമ്മള്‍ ഒരു ഭരണകൂട ഉപകരണം എന്ന നിലയ്ക്ക്‌ കാണുന്നുണ്ട്‌. സംസ്കാരം ഒരു പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണമാണ്‌. പക്ഷേ, ചരിത്രപരമായ ഭരതികവാദപ്രകാരം ഭരണകൂടം ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയില്‍പ്പോലും ചെറിയ നിലയ്ക്കെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലേ? ആ കാലത്തെ പ്രത്യയശാസ്ത്രമോ? 304 സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രസ്വഭാവം മനുഷ്യബന്ധങ്ങള്‍ ആരംഭിച്ചതുമുതലുള്ള ഒന്നാണ്‌. വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ വരെ പ്രത്യയശാസ്ത്രപ്രശ്ുമുണ്ട്‌. പ്രത്യയശാസ്ത്രസ്വാധീനമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍, ആദ്യകാലം മുതല്‍ ഇന്നുവരെയുള്ള സാമൂഹികമാറ്റത്തില്‍ പ്രത്യയശാസ്ത്രം വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ഇന്ന്‌ നമ്മള്‍ നമ്മുടെ സമൂഹത്തില്‍ കാണുന്നത്‌ സംസ്കാരം സമൂഹത്തിലെ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്‌. ഇതിന്റെ ഒരു പ്രധാനവശം സംസ്കാരം ഒരു ചെറുത്തുനില്ലിന്റെ കൂടി ഭാഗമാണ്‌ എന്നുള്ളതാണ്‌. ചെറുത്തുനില്ലിന്റെ ഭാഗമായിട്ട്‌ കാണുക എന്നു പറയുമ്പോള്‍, സംസ്കാരം പ്രതിരോധവുമാണ്‌ ആധീശത്വവുമാണ്‌ എന്നു മറന്നുകൂടാ. രണ്ടുമുണ്ട്‌. ഈ രണ്ടിനെയും കണക്കിലെടുക്കാതെ പ്രത്യയശാസ്ത്രത്തെ സങ്കല്പിക്കാന്‍ വയ്യ. പ്രത്യയശാസ്ത്രത്തെ അധികാരത്തിന്റെ ഭാഗമായിക്കാണണം. എവിടെയൊക്കെ അധികാരമുണ്ടോ അവിടെയൊക്കെ പ്രത്യയശാസ്ത്രം ഉണ്ട്‌. ഏതുവിധത്തിലുള്ള അധികാരമായാലും ശരി. രാഷ്ടീയത്തില്‍ നോക്കിയാല്‍ ഭരണകൂടത്തിന്‌ ഒരു പ്രത്യയശാസ്ത്രസാന്നിദ്ധ്യം ഉണ്ട്‌. ഭരണകൂടത്തെ സ്വീകരിക്കുമ്പോള്‍ മാത്രമാണ്‌, അല്ലെങ്കില്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ മാത്രമാണ്‌, ഒരു സാമ്രാജ്യം നിലനില്ക്കുന്നത്‌. സാമ്രാജ്യത്വത്തിന്റെ ചരിത്രംതന്നെ നോക്കിയാല്‍, ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ, അതിന്റെ നിലനില്ല്‌ അതു പ്രതിനിധാനം ചെയ്ത ‘പുരോഗതി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പതിനെട്ടാം നൂറ്റാണ്ടിലും ബ്രിട്ടീഷ്‌ സാമ്രാജ്വത്വത്തെ ആദര്‍ശവത്കരിക്കുകയാണ്‌ ഇന്ത്യക്കാര്‍ ചെയ്തത്‌. സെയിദ്‌ അഹമ്മദ്ഖാന്റെ ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രയുടെ വിവരണം ഉദാഹരണം മാത്രം. സാമ്രാജ്യത്വത്തിന്റെ “ആധുനികവികസനസ്വഭാവം” മുലം പാശ്ചാതൃരെ അനുകരിക്കാനുളള ഇച്ഛ സൃഷ്ടിക്കപ്പെടുന്നു. അധികാരമുള്ള എല്ലായിടങ്ങളിലും പ്രത്യയശാസ്ത്രം പ്രത്യക്ഷപ്പെടുന്നത്‌ സ്വാഭാവികമാണ്‌. അധികാരം നിലനിര്‍ത്താനുള്ള ഉപകരണമാണത്‌. ഇന്ന്‌ നമ്മള്‍ സ്വയം ആധുനികവ്യവസ്ഥയുടെ മുതലാളിത്തസംസ്കാരത്തെ സ്വീകരിക്കുകയാണ്‌. മുതലാളിത്ത ആധുനികത സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയിരിക്കുന്നു എന്നതു തന്നെ കാരണം. 9. റെയ്മണ്ട്‌ വില്യംസ്‌, ചരിത്രപരമായ ഭൌതികവാദം ഉപയോഗിച്ച്‌ സംസ്കാരത്തെ പഠിക്കുന്ന ശാഖയെ സാംസ്കാരികമായ ഭരതികവാദം എന്നാണ്‌ വിളിച്ചത്‌. അതേ രീതിയില്‍, ചരിത്രപരമായ ഭൌതികവാദം ഉപയോഗിച്ച്‌ പ്രത്യയശാസ്ത്രത്തെ പഠിക്കുന്ന ശാഖയെ പ്രത്യയശാസ്ത്രപരമായ ഭരതികവാദം എന്ന്‌ വിളിക്കാമോ? ഞാന്‍ വളരെ ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണിത്‌. പ്രത്യയശാസ്ത്രം എനിക്ക്‌ പ്രത്യേകതാല്‍പര്യമുള്ള വിഷയമാണ്‌. സംസ്കാരത്തെപ്പറ്റി എഴുതിയിട്ടുമുണ്ട്‌. എന്റെ അടുത്തിറങ്ങിയ ഒരു പുസ്തകക്തിന്റെ പേരു വരെ “സാംസ്കാരികഭതികം” എന്നാണ്‌. പ്രത്യയശാസ്ത്രത്തിന്‌ ഭരതികപ്രക്രിയയുമായി ബന്ധമുള്ളതുകൊണ്ട്‌, ഇത്‌, സ്വീകരിക്കാവുന്നതാണ്‌. (29-09-2014) 305 306 അനുബന്ധം 2 മലയാളത്തിലെ ആദ്യകാല സാഹിത്യ ആനുകാലികങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ട്‌ 15. കവ്ത്ാാവിലാസിന്‌ി 19. സ്ാഹിതൃചിന്തമണ്‌/ 1. allapaienmial 20. താമാനജ൯ 2. വ്ദ്യാവിമന്നോദിന? 21. RD 3. ജനരഞ്ജിന്‌/ 22. ആത്മപോഷിണ്‌ 4, കവമന്നാദയം 23. 2KGOQDBo 5. ഭാഹഷാപോഷിണ്‌/ 24, വഞ്ചിതാജ്യം ഇരുപതാം നൂറ്റാണ്ട്‌ 25, DBM 26. Mae 6. രസികരഞ്ജിന്‌? 27, BNE) 7. കവനകയമുദ്‌? 28. QQICH>OBo 8. DoMCBI3Mo 29. കരള) 9. കാത 30, MAKYH 10. mor 1. സ്ാഹിത്യക്കാഹളം 1. രസ്സികരത്തം 32. Cdr>OBCdAUD 12. MWaQBWo 33, ശകേരാദയം 13. വിജ്ഞ്ഞാനരത്നാകരം 34. താജര്‍ഷ്‌/ 14, aye 35. വസ്മത്‌? 15. സ്ാഹിത്യവിമന്ധോദിന്‌ 36. ച്തഭാന൯ 16. ഭകേരളവ്യാസന്‍ 7/7. നഭവവാഭയം 17. കേരളപാണ്‌ിിന? 38. സ്ാഹിത്യപരിഷത്ത്‌ (ഉറവിടം: ജയരാജ്‌, എം. മലയാള അച്ചടിമാധ്യമം ഭൂതവും വര്‍ത്തമാനവും. കോഴിക്കോട്‌: മാതൃഭൂമി 2013 89-97) 307 അനുബന്ധം 3.1 MOB wD 79 ole P ST 1932 ഹിബ്രവ?15 Fars = = ————— ee ee ee F! Rea] FO DA ത്ത്തമനത്തത്വുത്ത്യളം Ege SERRE ae ee ee ae Ve STOCKS RA RAR rien ao കാശി ഹികത്തു സ ച്്യുകരാശാദെക്കാര്‍ ന്ത്യയില്‍ നിന്തു സവദ്്റം പറമെക്ക ഭ്ഠoഠതതം൦ം 220921 ടാഗോര്‍, സ്ധര്‍ പി. സി. രറാ we ce saw oo sow? — യി, സര്‍ സി. വി. രാമന്‍ സര്‍ ജെ. സിം രേശ്തിയായ പ്രരിദ.-ഘധ മണ്ടായിട്ും ഞി . ബോംബേയില്‍ നിന്നും പുറപ്പെടുന്ന ബോസ്‌ എന്നിചക്ക ഡോക്ടര്‍ എന്ന പ്പോഴും മറ നടന്നുകൊണ്ടു തപന്നഷരായി. ര ഫീപ്രസ്‌ജജ്ൂപി?? ന്‍െറ അധിപരാജ സ്ടാനം നഅല്‍കവാന്‍ തീച്ചച്പെടത്തിയി തിഭഭന്നു. + cheese > തറച്ചു വിക്ക്ടടുതല്‍ — എസ്‌”. സദരാനനന്ദരന്നാടും പ്രില്‍ രിക്ഭുന്നു. ക്ട്ടുന്നതിക നമാതം കരുത്തി നടട്ടുക൦.ര്‍ ത്വ Solow മി aye കെം- ശ്രീനിവാസ്ധ:ന്നാടും * * ER കൈവീടുചാന്‍ കയങ്ങന്നുത! ന്‍റ ബ ee 3000കവീതം ജാമും വശ്യ ഭരണ ചിലവു ചുതക്ദന്നതിനെ സംബ wl anys ഷെറി മന്താകന്മൊൊൽ co 335 ലെ Way ഇന്ത്യാഗചമ്കെണ്ടും സംസ്ഥാനഗ ക്തിയായ തഞ്രക്ക പാതിപ്രായങ്ങാം പൂര m * oe വമ്മെണ്ടുകളുംപഖതരത്തിലുള്ളത്തവോചന്ന രദ്പടവിച്ചിട്ടം വിയ കായ്കമില്ലാതെയം- — ee mao കളും അടത്തിച ല്ലോ. വേങല്‍ക്കരല ണ്ടിരി ഭഭന്ന ദ? ഷംഴിഞ്ഞ DG} od പത്ന്‌ — മത്ത്‌ se കി ത്തു ചൈസറോയി യുടെ വാസവും ഇന്ത്യാഗ ബോംബേ തുറമുഖം ans aa കറ്റുഖലിംല്‍ം en ള്ള HSS ചമ്മെണ്ടിന്‍െറ ആപീസ്‌*ഹഎല്ലാടുകളുംസിം 184169000ക വ!ലക്കള്ള സ്വഞ്ണും ഇം MR pi പായുന്നു. ഞീഖഗിരിയി കരയിലേക്കു മാറവന്നത്‌” വേണ്ടെന്നുവച്ച ണ്ടിലേക്കം 1000513a wo sme സ ന de cee വം el ല്‍ വന്ധിച്ച കരുതുക തൃദായമുണ്ടാകമെ Re TawWlonwlac:oa. രപാഷിട്ടുണ്ട ee 5 occa ae aa ന്നു കമ്മിററിക്കാര്‍ അഭിപ്രായച്ചെട്ടിരുന്നും ത്രെ. അടുത്ത ചില മാസങ്ങഠംക്കക്ളകി മ ne ഡോക്ടര്‍മാര്‍ ഉപഭേ ശിച്ചിട്ടുണ്ട്‌'. എന്നാല്‍ ആ അഭിപ്രായം ഇപ്പോോടം അള യി ഇതുപോലെ വേറെയും ചില കച്ചുഖുക. * Res * പ്പിൽ വരുവാന്‍ ജടയില്ലെന്നാണ്‌” കാം ൦൭ ജന്ത്യയില്‍നിന്നു മപായിട്ടുണ്ടു- പ്രതേക ാര്‍സ്ധിനെന്‍സുപ്രകാരം അറ ണുന്നത്‌*. ഡല്‍ഹിയില്‍ വേനല്‍ക്കാലരത്തേ * സ്ററ്ചെഷ്ത്‌ വിചാരണചെഷ്യാതെ പാല്ല്യി ക്ക വലുതായ പലം ഹൃല്ല്ാട്ുകളുംചെയ്കതിനു * * ക്വിരിക്കുന്നു ചരെയൈല്ലാം വിട്ടഷക്കേണ്ടതാ ദൃരരംദാമേ സിംലാ പ്രയാണം വേണ്ടെന്നു തസ്ര്രരേഗശത്തെ ഒരു ദകാണ്‍ഫ്രസ്സ്‌” ന aman ശിപാശ്ിചെയ്യുകൌണ്ടൊരു പ്രമേ കെക്കവാന്‍ നിവൃത്തിഷുളളവത്രെ. താവായ മീ. ബി- സാംബമൂത്തിയെപോഖ്‌ യം ബങ്കാഠം ന!*യമസഒയില്‍ മിസ്റ്റര്‍ ശേ സുള്യോഗസ്ഥന്മാര്‍ കരു പബ്്‌'കിക്‌ മീററിം ഖാരശപരറായീ അചവതരിപ്പിച്ചിരുന്നു. = = 9 ഗ്‌സ്ഥലത്തുവെച്ചു കഖരരഖായി അടിച്ച്‌ ഈര പ്രമേയം ത്തരലാക്വണുക്ക്‌' ശേം തളളി ടരഹോചഭവംചെഷ്കചെന്ത്‌*കാണിച്ച്‌? as പ്രോേകയാണുണ്ടാഷതു”. ee സ്വതാജ്യാദിനുചത്രത്തില്‍ ‘oy + laws അന്നു. ാര്‍ട്ടിഖെ ബമ്മായിലെ ‘isthe jaQvosn: se 1 യ = Poa? ae. mea 3 വാസികങ്കില്‍ ഒരു ചല oie: eno ഞമണ്ടില്‍ oy oe eae een യ oc നിന്നും അര .അറ്‌ ഖഹജളുകളുാരംഭിച്ചിട്ട കുറെ മാസങ്ങളായി അ്ധീകരിച്ചിച്ചൂണ്ടു. ടിയു af : Se രിക്കുന്നു. ഗവഞ്മഞണ്ടിന്‍െറ പരിശ്രമഫ പ്രസിദ്ധീകതിച്ചതിന്ു പത്രത്തില്‍ . ട്‌ ous ലമായീ ലഹു കരുവിധം ശമി!ച്ൃക്രട്ടത്തി ത്താം രേഖപ്ലെടുത്തണകമെന്നും ശഗഷഖണ്മജ ലായിട്ടുണ്ടെനു കാണ്മാനുണ്ടു്‌”. “ഇതവരെ ണ്ട്‌ സികടുറി സ്വരാഷാപ തൃരാധീി പകര യായി 6700ചധികം ലഹമദക്കാര്‍ ശഗവചമത്മ റിയമിച്ചിരന്നം അങ്ങിനെ ചെഷ്തില്ലെങ്കി; ന്ടിന്്‌ കിഴടങ്ങി കഴിഞ്ഞിശിക്കുന്നുചത്രെ. ല്‍ നി യമലംഘനുപ്രസ്ഥാനത്തെ സ്ഹം- Pee as ന Ey a ഗേ; ലി ഒ . ge 9 ത്ത്‌ കാ; ണ്ട ന്ധാങ്കിലെ ല്‌ എക്കെ കൊ ന wae ae SN >> ലമായ! ഒരു വനധിച്ച നിബസ്സുന്നിമ്മാണ a SP roars Plag yo. പതശ്രമത്തില്‍ പ്യുപ്പെട്ടിതികുരെ യിരുന്നു. ത രയി കറെ ദിവന്ധം കാത്തും ജുതിന്നായി സ്വന്തം ക്വിലവിഃന്മല്‍ അനു = രക്കാവ്യം അക്തിസെ ഗേചഞ്മണ്ട്‌ നി വധീ പണ്ഡിതന്മാരെ ന്ദിഷമി ച്വിരുന്നു. . ക്കാന്‌ കംരുഞ്ഞികരെംണ്ാ.ഞ്ത ത!വ്വരല്‍- €2.19.4900 cdlaremy wilaado wens} ay SBA DSO -തഴ്യേമക 2S താത്ത നാരണൊം- ത്തിയഠയി.ഠിക്ുന്ത. 250000പാക്കുകളോ ൦ തത്തി ചേക്ടനതിനുകമ്പ്‌ ക്ഷം ടകൂടിയ ജര നീഖണ്ടുവിന്‍െറ നിമ്മാണ യോേഷണഞ്ങഠം നാടത്തി സംഭവം ള്ള ത്തിന്നു മഹാരാജാവ്‌” കക്ഷം yr ile വമാണ്ണെന്നു തനിക്ക്‌” n ിട്ടണ്ടെ. കവലവാക്കിട്ടുണ്ടൈന്നാണാറിയു ന്നും ഗോ 1 തൃഷ്ചെപ്പെട്ട ണ്ധായ മഹാതാജാചി]ന്‍ൌ ഭാക്ഷാഭിമാ ലി കു പതഞ്തൃമായ കരനന്നോം നാം ഇന്തൃയിലെ സാട്ടയാജാ ന്മൊക്ക കരു ഭനൊം നാതാത്തന്ടെ താണെന്തുമാണട്‌”* പത്രം മാതൃകയാമവന്ടെതാണ്‌'. ഗിപരടെ മറവടി. Pe ae * > hal . 1: nila 5 യില്‍ (15 1 1932 3 11 ഫോട്ടോ 1: ബനാ ദാസ AIMEA ( ഫെ ബ്രുവര പേജ ) അനുബന്ധം 3.2 Vv കക Ye\ Def PPO LAA if 0 ട Pee If DP Bt, eat ee <1, ue die sci = a ih ee f ഇ ത്ര ത്തില്‍ ശന നടപടികളും സക്കര്‍ സ്വീകരിക്കുകയു വിദ്യാഭ്യാസ ലാപനങ്ങള 7 ത്ത ണ്ടായി. അങ്ങിനെ ഒരുവിധത്തില്‍ പറ ക്കും പ്രകടനവും ഇപ്പേ? മ 6 08 aig ഞ്ഞാല്‍ -അടിച്ചേല്‍പ്പിക്കപ്പെട്ടതാണെങ്കി മായിത്തീര്‍ന്നിട്ടണ്ട*- കുന്ന കപ്പൈട്ട എന്നു പ്ര ലും, നാട്ടിലുടനീളം അച്ചടക്കം നില അടിയന്തരാവസ്ഥ നല്‍കുന്ന ഭ ചുമത്തുമ്പോറം ത വില്‍ വന്നു, പണിമുടക്കുകളും ലേ- ങ്ങരം ചിലര്‍ ദുരുപയോഗപ്പെടു 0 ല്ല വിശ്വസി പരാതീ ഇല്ലാതില്ല. അഭിയന്ത്‌ നത്തിലിരിക്കുന്നവര്‍ DE തുടരാനും, ലോകസഭയുടെ കു വഗ am se Me De yt ye ഘിപ്പിക്കാനും, പൊതുതിരഞ്ഞെടു; , മൂന്നുനാലു താസക്കാ FF hie hn Pos, re ട്ടീവെയ്ത്ാനും തീരുമാനിച്ചിട്ടണ്ട്‌ - _ നിലറ റിലുണ്ടായിരുന്ന SAT DTG അടിയന്തരാവസ്ഥ തുടര്‍ന്നാലുമി& യി വി Pe es cat ലും എന്തും ചെയ്യാമെന്ന god mesa നാട* അരാജകത്വത്തി te Ee a ' ee: നാടു തിരിച്ചുപോവുകയിലെന്തു ലര യിലേയ്കുമാണോ നീങ്ങു ജൂ er A ae ന്ത്രി വ്ൃക്തമാക്കിയീരിക്കുന്നു. a ചിരുന്നുവെങ്കില്‍ അത്തു et അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ൮. അന്നത്തെ റെയില്‍ ag wee oy A മുന്‍പു നടന്ന ചില സംഭവങ്ങരം പ്ര ണ ലളിത്‌ നാരായണന്‍ ES SAE പാധാന്യമര്‍ഹിക്കുന്നവയാണ്‌ be No വഴിവെച്ച സമസ്ത? i ae. to ens a ps ത്തില്‍ മഴക്കാലം കഴിഞ്ഞ” 4 v ടനം ഉണ്ടായതു പതുവര്‍ ees ne ic ഹ സ്ലോ സപ്ുംബറിലോ തിരഞ്ഞെടുല്ല ണ്ടാം പക്കമായിരുന്നു ol ae "eis 7 i a te ത്തുമെന്നു കേട്രര സര്‍ക്കാര്‍ പ്രഖ്യാപീ ച ല്‍ ഇത്യയിലെ ചീഫ്‌ ജ്ഞ “lei POOR ee വെങ്കിലും അതിനു മുന്‍പു രണ്ട മാഞ ഉ. റേയുടെ നേരെ ബോം iw ee 'രഞ്ഞെടുപ്പു ത്ത നത്‌ അധിക.ദിവസം ക ‘ "Gee, മന്നാവശ്യപ്പെട്ട സംഘടന ഗ്രന യിരു D. ബീഹാറില്‍ I നേതാവും മുന്‍ ഉപപ്രധാനതത്ര്ര യമഃ a അതിവേഗത്തില്‍ ॥ മൊറാര്‍ജി ദേശായി, ഏപ്രിലില്‍ ഞ്ഞ തിരിയുന്നതായി ച P യില്‍ അനിശ്ചിത കാലത്തേയ്ക്കു നിരാക്ല .. നമ്മുടെ ക % മാരംഭിച്ചു- അവസാനം omni പ്രെ തന്നിരുന്നത്‌ അവ i നിലയ്‌ക്കു ജൂണില്‍ തിരഞ്ഞെട്പ ണം പ്രതീക്ഷിക്കുന്ന നട oh A t ത്താന്‍ പ്രധാനമത്രി സമ്മതിച്ചു. നില്ല ദേശായിയുടെ നിരാഹാരം അവസാന 6 നു-യോടെ സ്ഥി. 'കാശ്‌മീര്‍ സിംഹം ' തിരിച്ചു വ ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ര വ cars. ഫെബ്രുവരിയില്‍ കാ യസ തന പകകാര ര 9, $ ഒ : ന ae Ee ശമീര്‍ മദുഖ്യമ(ന്തിസ ാന്റമേ വയുരപ്പെടെ seen ണ്‌ ail ൩ അട യന്തരാവ റെറടുത്ത ഷേക്ക്‌ അബ ദുള്ള എല്‍. പി. യുമായിരുന്നു മും മായും നനു കൊല്ലം മുമ്പ രിച്ചത്‌. മുന്നണി പിന്നീടു കെ “aM og as) എല്‍. പി. ക്കാരുടെ പിന്തുണ യാ XG te സ്വാതന്ത്ത്തിനു ശേഷമുളള സ൩ഭ രൂപവല്‍ക്കരിച്ച. ൽ a i ന്നു.) ego ഇന്ത്യയുടെ ചരീത്രത്തില്‍ പല ബാബുഭായ്‌ പട്ടേല്‍ മുഖ്യമ ച തുകൊണ്ടും 'അവീസ്‌മരണീ അധികാരമേറും_ ൦൦ PS an നിരവധി സംഭവങ്ങ $x ance 3 td 9 Des a Ci Bes iA Te S, നിയ Ea eo GR 2 TI 7 = we a ഫോട്ടോ 2: അടിയന്തരാവസ്ഥ മാതൃഭൂമിയില്‍ (25 ജനുവരി 1976 പേജ്‌ 39) 311 അനുബന്ധം 3.3 Rea ici peti Sees oa eS ee ee as. SER —— SoS ae - an “Ta EE ce 5 ? ‘i ae — ) . 3 a me 1 a we | f MEAjJWSM GeO 1 laj ee . 2 Ss ee എ | തിയ പരിതസ്ഥിതിയില്‍ ധര്‍ത്തപൂ ; | ത്തിന്‍െറ പ്രസിദ്ധീകരണം അനി 2A ഠലത്തേക്കു്‌ മാററിവെയ്കകേണ്ടി രിക്കുന്ന. വായനക്കാര്‍ ഞങ്ങളോട്‌ a PS oe 3 a ) Ea Cafe eer lat 4 # ee ££ 5 at Mow Iasmoa to. FE eee a3 See a] cc ee ee eS ees eg 5 വ 8 a a ee a 3 PN s © : Sees nen . ത്താന്തമറിയിക്കാന്‍ പരീക്കുട്ടി തൃക്ക eh v7 wu Qo eo a ന്നപ്പുഴയില്‍ ചെന്നതോടെ അപവദഭ ബ്ലൊഗില്ലം പ്രസിഡല്ജി൭ന്‍റ മോദാന്തം മുലകൃതിയില്‍ നിന്നൊട്ടം മൂലകൃത യോഭ നീതി അന്‍ മൂര്‍ച്ച കൂടി. നെറിടകെടവ ടനേടിയെന്നതും ഒരന്താരാ വൃതിചലിക്കാതെ പറഞ്ഞു ഫലി വ്യത്യസ്തങ്ങളായ നാലു ധമ്തസങ്കഭ തട കൂടെ പൊറുക്കുന്ന പളനിയുടെ “© ച്ിത്രോര ത്തില്‍ ഭാരത പ്പിക്കുന്നതില്‍ രാമു കാര്യാട്ടും നേടി ങ്ങളുടെ നെടുവീര്‍പ്പുകരംകൊണ്ടു ചൂട കടലമ്മയുടെ കോപത്തിന്നു വഴി തെ ൭ പ്രവേശനമറായയക്കപ്പെട്ട യ വിജയം നീസ്തുലമാണ”. പ ടിച്ചതാണ്‌ അന്തരീക്ഷം. മോഹ ഭീയിക്കുമെന്നു ഭയന്ന കൂടുകാര്‍ നി; 38) സാഹസികനായ ബാബു ഉത്‌ക്കര്‍ഷേച്ച കൂടിപ്പോയതി ഭംഗങ്ങഠം വഴി ജീവിതം നിരര്‍ത്ഥക ദ്ധനെന്ന നിലക്കു പളനിയെ പര പ്രത ഭാശാലിയായ രാമു നാല്‍ നന്ദികെട്ട സ്വാര്‍ത്ഥിയായി വും നാശോന്മുഖവുമായിത്തീര്‍ന്ന ഹ ജിച്ചു വള്ളമിറക്കുന്ന രംഗം വീ. Ew ന്നു ബോട്ടിലുണ്ടായിരുന്നവര്‍ ഓ മ്ധിച്ചത്‌. അവര്‍ രക്ഷപ്പെടുത്തിയ എഴു യി. അവിടെ മത്തായിയെ “അഡധ്‌മ aS 4 അഡ്‌ a കപ്പലില്‍ കയറി. അവ പതു CO COR കൊണ്ടു, അല്ലം ററ” ചെയ്ത ചികിത്സ ആരംഭിച്ചു. ലത തായിക്കു വേണ്ടി ഒരു സട്രെ വഴി വളച്ച”, യൂയൊ മാരു ബഹറീന്‍ ദ്വീ യെ ആശുപത്രി അധികൃതര്‍ Die ae ats 1 പിലേക്ക . =) eee as മത്തായി അതില്‍ ക്‌ പുറപ്പെട്ട പാലിച്ചു. ഈ വസ്തുത അടുത്ത ഭിവ Bale ഉയര്‍തപ്പെട്ട.. കപ്പ മത്തായിയുടെ ഭാര്യയും ഡോ. നയ* on. കഴിഞ്ഞാണു “ബ്രിട്ടീഷ? പ 99 2 തന്നെ ഡോക്ടറുടെ ക്കേര്‍ക്കും ഭാര്യയും കയറിയിരുന്ന ബോട്ട* a wipes യാത്രക്കാരുടെ ക മ്പി ര്‌ മത്തായിയെ — യത്‌, maa vs മത്തായിയെ കൊണ്ടു ഞങ്ങളെ രക്ഷിക്കാന്‍ വന്ന * “ബ്രിട്ടീഷ” ര തല്‍ക്ഷണം തങ്കമ്മ b അയാദാക്ക* ഒരു ക എനര്‍ജി'' എന്ന ല്‍കഠാര്‍ കാണുകയും ൭ യിലെത്തുകയും നഷ്ടപ്പെട്ട ഒ കതെ ക എനര്‍ജി” എം Ahn തീയിരുന്ന ഭര്‍ത്താവിനെ ൧ ്ടിരക്കുകയും ചെയ്തിരുന്നു. mado a തിനയും കണ്ടു സംതൃപ്തി he അ റ ute ൦ ൭ none oie എന്ദ ' വിച്ച ല്‍ = at 2 ee ചില 8 aE RO ro OF RIBS Pecado 7 “ബ്രിട്ടീഷ്‌ എനര്‍ജി ''യീല്‍ = ~~ } ( ST Les cs VY Ll ഫോട്ടോ 5: മചമ്മി൯ പിറവി മാതൃഭമിയില്‍ 14 സെപ്തംബര്‍ (1966 പേജ്‌ 35) അനുബന്ധം 3.6 TRARY SR VHS é = . ae — “Re | Sti ee sa “ ne a ow = | cen | | 5 ad 4 6 Es KANMANI FILMS PRESENTS dA N22 nd fi DIRECTED BY RAMU KARIAT ഫോട്ടോ 6: ചെമ്മീന്‍ 50 മാതൃഭൂമിയില്‍ (19 ഏപ്രില്‍ 2015 മുഖചിത്രം) 319