വെണ്‍ മണിവറ്രസ്പമാനം: ഒരദു സാംസ്കാരിക പഠനാം കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാള -കേരളപ്ഠനവിഭാഗത്തില്‍ ഡോകടര്‍ ഓഹ്‌ ഫിലോസഹി ബിരദദത്തിനുദ വേണ്ടി സാമര്‍ഷിക്കദുന്ന പ്രബന്ധാം ജയ്രശ്രി കെ. എം. മലയാള - കേരളപഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല 2015 ഡോ. വി. അനില്‍കുമാര്‍ പ്രൊഫസര്‍ മലയാള-കേരളപഠന വിഭാഗം കാലിക്കറ്റ്‌ സര്‍വകലാശാല MIAH S§2l(Oo കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പിഎച്ച്‌.ഡി ബിരുദത്തിനു വേണ്ടി ജയശ്രീ കെ.എം. സമര്‍പ്പിക്കുന്ന വെൺമണി(്പരസ്ഥാനം: ഒരു സാംസ്‌കാ രിക പഠനം എന്ന പ്രബന്ധം എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വൃഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ സര്‍വകലാശാല ഡോ. വി. അനില്‍കുമാര്‍ 26-03-2015 (അനില്‍ വളളത്തോൾ) സത്യവ്ാച്കം കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനു വേണ്ടി സമര്‍പ്പിക്കുന്ന ഈ പ്രബന്ധം ഇതിനുമുമ്പ്‌ ഏതെങ്കിലും ബിരുദത്തിനോ ഫെല്ലോഷിപ്പിനോ അതുപോലുള്ള മറ്റേതെ ങ്കിലും അംഗീകാരത്തിനോ വേണ്ടി എഴുതപ്പെട്ടതല്ല എന്ന്‌ ഇതിനാല്‍ ബോധിപ്പിക്കുന്നു. കാലിക്കറ്റ്‌ സര്‍വകലാശാല 26-03-2015 ജയശ്രീ കെ.എം. ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന്‌ പഠനം പൂര്‍ത്തിയാക്കാന്‍ പ്രോത്സാഹി പ്പിച്ച അനില്‍ വള്ളത്തോള്‍ മാഷിന്‌..... എസ്‌.കെ.വസന്തന്‍ മാഷ്‌, ഡോ.ആദര്‍ശ്‌.സി എന്നിവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക്‌ .... പൊന്നാനി എം.ഇ.എസ്‌.കോളേജ്‌ മാനേജ്മെന്റിന്‌, സഹ്രവര്‍ത്തകര്‍ക്ക്‌..... കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാള വിഭാഗത്തിലെ ഗവേഷക സുഹൃത്തു ക്കള്‍ക്ക്‌.... തൃശ്ശൂര്‍ സാഹിത്യ അക്കാദമി ലൈബ്രറി, അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി, കോഴിക്കോട്‌ സര്‍വ്വകലാശാല മലയാള വിഭാഗം ലൈബ്രറി, പൊന്നാനി എം.ഇ.എസ്‌.കോളേജ്‌ ലൈബ്രറി, ആലുവ യു.സി. കോളേജ്‌ ലൈബ്രറി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക്‌.... ഡി.ടി.പി വര്‍ക്ക്‌ ഭംഗിയായി ചെയ്തു തന്ന “ബിനയിലെ ജീവന ക്കാര്‍ക്ക്‌........ നന്ദി ഉള്ളടക്കം aloo ആമുഖം 1-8 അധ്യായം 1 സംസ്കാരപഠനം എന്ന ആശയം 9_ 32 അധ്യായം 2 വെണ്‍മണിവപ്രസ്ഥാനം 3377 അധ്യായം 3 മലയാളഭാഷയുടെയും സാഹിതൃത്തിന്റെയും 78 _ 114 വികാസത്തില്‍ വെണ്‍മണി (ഗ്പസ്ഥാനത്തിന്റെ ഇടപെടല്‍ അധ്യായം 4 ആധുനികതയുടെ മുല്യാങ്കനം വെണ്‍ മണിക്കവി 115 —201 തകളില്‍ അധ്യായം 5 പദൃത്തില്‍നിന്ന്‌ ഗദൃത്തിലേക്ക്‌ 202 — 229 ഉപസംഹാരം 230 — 232 അനുബന്ധം 1. ശീവൊളളിസ്മരണ: 233 _ 237 ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ അനുബന്ധം 2. ്രസ്ഥാനനായകര്‍ 238 — 249 കോവിലകങ്ങള്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ അനുബന്ധം 3. ലേഖനം (ഗവേഷണ ജേര്‍ണലില്‍ 250-256 ്രസിദ്ധീകരിച്ചത്‌) സഹായക്രന്ഥങ്ങള്‍ 257 — 268 ആമുഖം പത്തൊന്‍പതാം നുറ്റാണ്ട്‌ കേരളീയ സമൂഹ പരിസരത്തില്‍ അനേകം മാറ്റ ങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച കാലമാണ്‌. ഫ്യൂഡല്‍ സാമുഹ്യ വ്യവസ്ഥയില്‍നിന്ന്‌ കുതറിമാറി ഒരു പുതിയ സാമുഹ്യവ്യവസ്ഥയിലേക്ക്‌ ജനസമൂഹം ചുവട്‌ വെയ്ക്കു ന്നതും തിരുവിതാംകൂര്‍ -കൊച്ചി-മലബാര്‍ എന്നിങ്ങനെ മൂന്നായി പിരിഞ്ഞു കിട ന്നിരുന്ന ദേശങ്ങള്‍ കേരളമെന്ന പൊതു ദേശരൂപീകരണത്തിന്റെ സാധ്യതകളെ അന്വേഷിക്കുന്നതും ഈ കാലഘട്ടത്തിലാണ്‌. നവോത്ഥാന ചിന്തകളും അതിന നുസൃതമായ പുതിയ മൂല്യബോധവും വ്യാപകമാകുന്നതും ഇക്കാലത്തുതന്നെ. ഈയൊരു സവിശേഷ സാംസ്കാരിക സന്ദര്‍ഭത്തിലാണ്‌ മലയാള സാഹിത്യ ത്തിൽ വെണ്‍മണി പ്രസ്ഥാനം രൂപപ്പെട്ടു വരുന്നത്‌. ഈ പ്രസ്ഥാനം സാഹിത്യ രചനാപാരമ്പര്യത്തിലും ആസ്വാദന നിലവാരത്തിലും പരിവര്‍ത്തനം വരുത്തി എന്നതുപോലെ പ്രധാനമാണ്‌ അതിനനുഗുണമായ ഒരന്തരീക്ഷം രൂപപ്പെടുത്തി എന്നതും. പാരമ്പര്യമായി നിലിനിന്നുപോന്നതിനെ പുതുതായി വളര്‍ന്നു വന്ന സാംസ്കാരിക പരിസരം മാറ്റിമറിക്കുന്നതിന്റെ തുടര്‍ച്ചയാണ്‌ സാഹിത്യ നവോ ത്ഥാനത്തിന്‌ കാരണമായ വെണ്‍മണിവഡ്രസ്ഥാനത്തിന്റെ സ്ഥാപനം. സമൂഹത്തിലെ മാറ്റം സംസ്ക്കാരത്തിലും മാറ്റം സൃഷടിക്കും. മാറുന്ന സമൂഹത്തിനനുസരിച്ച്‌ സാഹിതൃസംസ്കാരത്തിലും മാറ്റം വരുത്താനാണ്‌ വെണ്‍മണിക്കവികള്‍ ശ്രമിച്ചത്‌ എന്ന തിരിച്ചറിവിലാണ്‌ “വെണ്‍മണിഡ്രസ്ഥാനം: ഒരു സാംസ്ക്കാരിക പഠനം” എന്ന വിഷയം ഗവേഷണത്തിനായി തിരഞ്ഞെടുത്തി രിക്കുന്നത്‌. പഠനലക്ഷ്യം കൊളോണിയല്‍ ഇടപെടലുകളുടെ ഫലമായി കേരളത്തില്‍ അച്ചടി, പത്ര മാധ്യമങ്ങള്‍, കമ്പിത്തപാല്‍, തീവണ്ടി, ഇംഗ്ലീഷ്വിദ്യാഭ്യാസം, കൃഷി, വ്യവസായം, 1 നിയമവ്യവസ്ഥ എന്നിവ വ്യാപകമാകുന്നതും പദൃത്തിനു പകരം ഗദ്യം സാഹിത്യ ഭാഷയാകുന്നതും അവര്‍ണ്ണവിഭാഗങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ഒരു പൊതുമണ്ഡലം രൂപപ്പെടുന്നതും ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക്‌ വഴിവെക്കുന്നുണ്ട്‌. ഇത്തരം ഒരു സാമൂുഹിക-സാംസ്കാരിക-ചരിത്ര സന്ദര്‍ഭത്തില്‍ ഫ്യൂഡല്‍ സമുദാ യാംഗങ്ങളായിരുന്ന വെണ്‍മണിക്കവികള്‍ സ്വീകരിച്ച പുതിയ ലോകബോധം എങ്ങ നെയാണ്‌ അവരുടെ രചനകളില്‍ പ്രകടമായത്‌ എന്ന അന്വേഷണം പഠനം ലക്ഷ്യ മാക്കുന്നു. കേരളീയ സമൂഹത്തെയും കൊളോണിയല്‍ ആധുനികതയുടെ ഫല മായി ഉണ്ടായ നവോത്ഥാനത്തെയും ഈ കവികള്‍ കൃതികളില്‍ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നതും പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കേരളത്തില്‍ വളര്‍ന്നുവന്ന പൊതുമണ്ഡലവുമായി ഇടപഴകി ദേശീയപ്രസ്ഥാനത്തിലേക്കും ദേശീയബോധത്തിലേക്കും വികസിക്കുന്ന ഒരു തലം കൂടി വെണ്‍മണിക്കവികള്‍ സൃഷ്ടിച്ചതെങ്ങനെ എന്ന പരിശോധനയും പഠനം വിഭാവനം ചെയ്യുന്നു. പദ്യാ ധിഷ്ഠിതമായിരുന്ന മലയാള സാഹിത്യം ഗദ്യത്തിലേക്ക്‌ വഴിമാറുമ്പോള്‍ ആ വികാ സത്തിലേക്ക്‌ വെണ്‍മണിക്കവികള്‍ ചേര്‍ന്നുപോകുന്നതിന്റെ സാംസ്കാരിക പരി സരം കൂടി പഠനത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്‌. പഠനത്തിന്റെ ്രസക്തി വെണ്‍മണി(്രസ്ഥാനം എന്നത്‌ പല തെറ്റിദ്ധാരണകള്‍ക്കും വിധേയമായിട്ടു ള്ള ഒരു സാഹിത്യപ്രസ്ഥാനമാണ്‌. “മൂരിശ്യംഗാരക്കാര്‍ എന്നത്‌ വെണ്‍മണിക്കവിക ളെക്കുറിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരഭി്രായമാണ്‌. പിന്നീട കൊളോണി യല്‍ സദാചാര സങ്കല്പമനുസരിച്ച്‌ു രൂപപ്പെട്ട കേരളീയ സമുദായ വ്യവസ്ഥയില്‍ ഇവരുടെ സാഹിത്യ സംഭാവനകള്‍ പാടേ വിസ്മരിക്കപ്പെടുകയാണുണ്ടായത്‌. അതുകൊണ്ടു തന്നെ വെണ്‍മണിക്കവികളുടെ രചനകള്‍ സംരക്ഷിക്കാനോ അവ രുടെ സംഭാവനകള്‍ വേണ്ടവിധത്തില്‍ തിരിച്ചറിയാനോ അവരുടെ കൃതികളെ ആഴത്തില്‍ പഠിക്കാനോ ആരും തയ്യാറായിട്ടില്ല. നടന്നിട്ടുളള പഠനങ്ങള്‍ അവര്‍ 2 ജീവിച്ച സാമുഹിക-സാംസ്കാരിക അന്തരീക്ഷത്തെ പരിഗണിക്കാതെ ഉളളതുമാ യിരുന്നു. കേരളീയ നവോത്ഥാനകാലത്തിന്റെ ആരംഭം അടിസ്ഥാനമായെടുത്ത്‌ വെണ്‍മണിക്കവികളുടെ രചനകളെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രത്തിനനുസൃതമായി പരിശോധിക്കുന്നുവെ ന്നതാണ്‌ ഈ പഠനത്തിന്റെ ര്രത്യേകത. വെണ്‍മണിമാര്‍ ജീവിച്ച സമൂഹവും അവരുടെ സാഹിത്യവും തമ്മിലുളള ബന്ധം അടയാളപ്പെടുത്താനുളള ശ്രമവും ഈ പഠനത്തിലുണ്ട്‌. മലയാള സാഹിതൃത്തിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ചി ടുള്ള വെണ്‍മണിക്കവികളെ പുതിയ തലമുറയ്ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഈ പഠനത്തെ പ്രസക്തമാക്കുന്നു. പഠനമേഖല കൊ.വ. 1010-ാമാണ്ടില്‍ കൊടുങ്ങല്ലൂര്‍ ഗുരുകുലം കേന്ദ്രമാക്കി മലയാളഭാ ഷയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ആരംഭിച്ച ര്രസ്ഥാനമാണ്‌ വെണ്‍മണിഡ്രസ്ഥാ നം. 1050-ാമാണ്ടോടെ അഭിവൃദ്ധിപ്രാപിച്ച ഈ പ്രസ്ഥാനത്തെയും ഇതിലുള്‍പ്പെട്ട പ്രധാന കവികളെയും സാമാന്യമായി പരിചയപ്പെടുത്തുകയും അവര്‍ മലയാള സാഹിത്യത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ സുക്ഷമാംശത്തില്‍ നിരീക്ഷിക്കുക യുമാണ്‌ പൊതുവില്‍ ചെയ്യുന്നത്‌. അതോടൊപ്പം വെണ്‍മണിക്കവികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിയാന്‍ സഹായിക്കുന്ന വസ്തുനിഷ്ഠമായ തെളിവ്‌ എന്ന അര്‍ത്ഥത്തില്‍ ഇവരുടെ കവിതക്കത്തുകളെയും ആശ്രയിക്കുന്നുണ്ട്‌. വെണ്‍മണി മഹന്റെ പുരപ്രബന്ധം, നടുവത്തച്ഛന്റെ അഷ്ടമിയാത്ര, നടുവം മഹന്റെ ഗാന്ധി, ഗാന്ധിവിജയ (പാര്‍ത്ഥന്ാാശതകം, ആ്ശമരപവ്േശം എന്നീ കൃതി കളെയാണ്‌ പ്രധാനമായും പഠനത്തിനായി പരിഗണിച്ചിരിക്കുന്നത്‌. നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊളളുന്ന കാവ്യങ്ങള്‍ എന്നതാണ്‌ ഈ തിരഞ്ഞെടുപ്പിനുളള മാനദണ്ഡം. വെണ്‍മണിക്കവികളില്‍ നവോത്ഥാനാശയങ്ങള്‍ അന്വേഷിക്കാന്‍ കഴി യുന്ന മറ്റ്‌ രചനകളെയും പ്രാധാന്യമനുസരിച്ച്‌ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ുണ്ട്‌. 3 പുര്‍വുപഠനങ്ങള്‍ “വെണ്‍മണിഡ്രസ്ഥാനം” എന്ന വിഷയം പലതരത്തില്‍ പഠനവിധേയമായിട്ടു ണ്ട്‌. ഇതിലെടുത്ത്‌ പറയേണ്ടത്‌ അകവൂര്‍ നാരായണന്റെ ഉവങ്മണിചസ്ഥാനം (2000) എന്ന ഗ്രന്ഥമാണ്‌. ഉള്ളൂരിന്റെ കേരള സാഹിത്യ ചരി്രവ്യം (1964) കോയി പ്പിള്ളി പരമേശ്വരന്റെ സ്ുവര്‍ണ്ണയുഗം (1955) എന്ന ഗ്രന്ഥവും വെണ്‍മണിവപ്രസ്ഥാ നത്തെ സമഗ്രമായി പഠനവിധേയമാക്കുന്നുണ്ട്‌. ചമ്പാടന്‍ വിജയന്റെ വണ്മണ? യുട പിറകെ (1973), പി.കെ.ആര്യന്‍ നമ്പൂതിരിയുടെ നടുവം കവികള്‍ (1977), ശീവൊള്ളി നാരായണന്റെ (എഡി) ഉവങ്മണിക്യതികള്‍ (1991), പി.എസ്‌.വാര്യ രുടെ ഒറവങ്കരയും വണ്‍്മണിചസ്ഥാനവ്യം (1992), കെ.ടി.രാമവര്‍മ്മയുടെ കുഞ്ഞ? ക്കുട്ടന്‍തന്ധുരാന്‍ (1998), എം.വി.വിഷ്ണുനമ്പുതിരിയുടെ കുഞ്ഞിക്കുട്ടന്‍തന്പ്യരാ൯ (1998), അകവൂര്‍ നാരായണന്റെ ഉവണ്മണി? (2005), കടലായില്‍ പരമേശ്വരന്റെ സാഹിത്യനവോത്ഥാനത്തിന്‌ കുഞ്ഞിക്കുട്ടന്‍തമ്ധ്രരാ൯് സംഭാവന (201), ടി.എന്‍. സതീശന്റെ ഒറവങ്കരക്കവിത (2012) തുടങ്ങിയവയും ഭാഗികമായ ചില നിരീക്ഷണ ങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എം.ലീലാവതിയുടെ മലയാളകവിതാസ്ാഹിത്യചരിശ്രം (2002), എരുമേലി പരമേശ്വരന്‍പിളളയുടെ മലയാളസാഹിത്യം കാലഘട്ടങ്ങളിലുട (2006), എന്‍.ക്യൃ ഷ്ണപിളളയുടെ ൭കരളിയുട കഥ (2002) എന്നിങ്ങനെയുളള സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളിലും വെണ്‍മണിഡ്രസ്ഥാനത്തെകുറിച്ച്‌ സാമാന്യമായി വിവരിക്കുന്നുണ്ട്‌. വെണ്‍മണി മഹന്റെ പുൂരപ്രബന്ധം എന്ന കൃതിയെ മുന്‍നിര്‍ത്തിയുള്ള വി. സി. ശ്രീജന്റെ “പൂര്രപബന്ധം” (അര്‍ത്ഥവാദങ്ങള്‍, 2006) എന്ന ലേഖനം പുര്രപബ/ ന്ധത്തെ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനുളള (മമാണ്‌. വെണ്‍മണിഡ്രസ്ഥാനത്തെക്കുറിച്ച ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “മാതൃഭാഷ മലയാളം” എന്ന പംക്തിയില്‍ പി.കെ. തിലക്‌ 2015 ജനുവരി മുതല്‍ എഴുതുന്ന ലേഖനങ്ങളാണ്‌. വെണ്‍മണിഡ്രസ്ഥാനം 4 മലയാള കവിതയില്‍, വെണ്‍മണി ഭാഷയും സംസ്കാരവും, മഹന്‍ നമ്പൂതിരിയും മണിപ്രവാളവും, പൂരരരബന്ധം ഒരു സാംസ്കാരിക രേഖ, കവിപുഷ്പമാല, ചിലങ്ക കെട്ടിയ വെണ്‍മണി, അംബോപദേശം ചരിത്രത്തിലൂടെ, വെണ്‍മണിയുടെ തനതുശീലുകള്‍ എന്നിങ്ങനെയുളള ലേഖനങ്ങള്‍ വെണ്‍മണിഡ്രസ്ഥാനത്തെ അവര്‍ ജീവിച്ച കാലവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നുണ്ട. വെൺമണിവ്ര സ്ഥാനത്തെ സമഗ്രമായി ദര്‍ശിച്ചുകൊണ്ടുളള ഒരു സാംസ്കാരികപഠനത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ്‌ മേല്‍പറഞ്ഞ പഠനങ്ങളെല്ലാം. പഠനരീതി കേരളീയസമൂഹത്തിലെ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ച കാലഘട്ടത്തില്‍ ജീവിച്ച വെണ്‍മണിക്കവികള്‍ ആ മാറ്റങ്ങളോട്‌ എങ്ങനെയാണ്‌ ്രതിപ്രവര്‍ത്തിച്ചത്‌ എന്നും സമുഹത്തിലെ പരിവര്‍ത്തനങ്ങളില്‍നിന്ന്‌ ഉര്‍ജ്ജം ഉള്‍ക്കൊണ്ട്‌ നവോത്ഥാന പരിസരത്തെ എങ്ങനെയാണ്‌ കാവ്യങ്ങളില്‍ ആവിഷ്ക രിച്ചതെന്നും പ്രബന്ധത്തില്‍ വിലയിരുത്തുന്നു. സംസ്കാരപഠന സമീപനമാണ്‌ പഠനത്തിനായി സ്വീകരിച്ചിരിക്കുന്നത്‌. സാഹിതൃകൃതികളെ സമകാലിക സംസ്കാ രത്തിന്റെയും ചരിത്രത്തിന്റെയും ആവിഷക്കാരമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. നവോത്ഥാനപരിസരത്തില്‍ ജീവിച്ച കവികളില്‍ ഓരോരുത്തരുടെയും ആവി ഷ്ക്കാര രീതികളില്‍ ഓരോ തരത്തില്‍ പ്രകടമായ മാറ്റങ്ങളെ തിരിച്ചറിയുകയും ഭാഷയിലും സാഹിതൃയരുപങ്ങളിലും അവര്‍ വരുത്തിയ പരിഷ്കാരങ്ങളെ അടയാള പ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. ഒപ്പം നവോത്ഥാനത്തിന്റെ ആവിഷ്ക്കാരരുപമായ ഗദ്യസാഹിതൃത്തിന്റെ വളര്‍ച്ചയില്‍ വെണ്‍മണിക്കവികള്‍ നല്‍കിയ സംഭാവനകളെ വിലയിരുത്തുവാനും ശ്രമിക്കുന്നുണ്ട്‌. ഇത്തരത്തില്‍ കേരളീയ സമുഹത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി വെണ്‍മണി(്പസ്ഥാനത്തിന്റെ വികാസപരിണാമങ്ങളെ വിശദീകരിക്കുന്ന രീതിയിലാണ്‌ പ്രബന്ധം മുന്നോട്ട പോകുന്നത്‌. 5 ്രബന്ധസ്വരുൂപം ആമുഖം, ഉപസംഹാരം എന്നിവക്കു പുറമെ അഞ്ച്‌ അധ്യായങ്ങളാണ്‌ ്രബന്ധത്തില്‍ ഉളളത്‌. ആമുഖത്തില്‍ പഠനത്തിന്റെ ലക്ഷ്യം, പഠനത്തിന്റെ ്രസ ക്തി, പഠനമേഖല, പുര്‍വപഠനങ്ങള്‍, പഠനരീതി, പ്രബന്ധസ്വരൂപം എന്നിവ വിശ ദീകരിക്കുന്നു. ഒന്നാം അധ്യായത്തില്‍ സംസ്കാരപഠനം എന്ന ആശയത്തെയും വെണ്‍മ ണിപ്രസ്ഥാനത്തെ സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച്‌ വില യിരുത്തേണ്ടതിന്റെ ആവശ്യകതയേയും വിശദീകരിക്കുന്നു. വെണ്‍മണി(്പസ്ഥാനത്തിന്റെ ഉത്ഭവവും വളര്‍ച്ചയും അതിനുകാരണമായ കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ സ്ഥാപനവും രണ്ടാമധ്യായത്തില്‍ പരാമര്‍ശിക്ക പ്പെടുന്നു. അതോടൊപ്പം വെണ്‍മണി(പസ്ഥാനത്തില്‍പ്പെട്ട ്രധാനകവികളെയും അവരുടെ കൃതികളെയും ഈ അധ്യായത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്‌. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വികാസത്തില്‍ വെണ്‍മണി ക്കവികളുടെ സംഭാവനകള്‍ വിലയിരുത്തുകയാണ്‌ മൂന്നാമധ്യായത്തില്‍ ചെയ്യു ന്നത്‌. വെണ്‍മണിക്കവികള്‍ കാവ്ൃയഭാഷയില്‍ വരുത്തിയ പരിഷ്ക്കാരങ്ങളും കാവ്യ രുപത്തില്‍ വരുത്തിയ പരിഷ്ക്കാരങ്ങളും പ്രത്യേകം എടുത്തുപറയുന്നുണ്ട്‌. കാവ്യ ഭാഷയില്‍ വരുത്തിയ പരിഷ്ക്കാരങ്ങളിലുടെ സാഹിത്യത്തില്‍ ജനാധിപത്യം സാധ്യമായതും കാവ്യരൂപത്തിൽ വരുത്തിയ പരിഷക്കാരങ്ങളിലുടെ ആത്മാവി ഷ്ക്കാരത്തിനായി പുതിയ സാഹിത്യ രൂപങ്ങള്‍ അവതരിപ്പിക്കാന്‍ സാധ്യമായതും ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്നു. പദൃരുപത്തിലുളള വിമര്‍ശനങ്ങള്‍, യാത്രാ വിവരണ കാവ്യങ്ങള്‍, വര്‍ണ്ണനാത്മക കാവ്യങ്ങള്‍, കഥാകാവ്യങ്ങള്‍, കവിതക്കത്തു കള്‍, പച്ചമലയാള കൃതികള്‍ എന്നീ പുതിയ കാവ്യരുപങ്ങളെ പരിചയപ്പെടുത്തുന്ന തോടൊപ്പം വെണ്‍മണിക്കവികള്‍ രചിച്ച മംഗളശ്ലോകങ്ങള്‍, ഛായാശ്ശലോകങ്ങള്‍, 6 ഭാഷാനാടകങ്ങള്‍, പരിഭാഷകള്‍ എന്നിവയെയും സാമാന്യമായി ഈ അധ്യായ ത്തില്‍ ഉള്‍ക്കൊളളിച്ചിട്ുണ്ട്‌. നവോത്ഥാനാശയങ്ങളുടെ കടന്നുവരവ്‌ കേരളത്തിലെ ജനവിഭാഗങ്ങളുടെ ജീവിതക്രമത്തില്‍ വരുത്തിയ മാറ്റങ്ങളും ആ മാറ്റങ്ങളോട വെണ്‍മണിക്കവികള്‍ പുലര്‍ത്തിയ മനോഭാവവും നാലാമധ്യായത്തില്‍ വിശകലന വിധേയമാക്കുന്നു. ബ്രിട്ടീഷ്‌ ഭരണത്തോടും ഇംഗ്ലീഷ്‌ ഭാഷയോടും ഈ കവികള്‍ക്കുണ്ടായിരുന്ന താല്പര്യത്തേയും ബ്രിട്ടീഷുകാര്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കാരങ്ങളെ കാവ്യ ത്തിൽ അടയാളപ്പെടുത്താനുളള ശ്രമത്തെയും ഈ അധ്യായത്തില്‍ (്പത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. ഗാന്ധിയും സ്വാതന്ത്യസമരവും ദേശീയ്രപസ്ഥാനത്തോടുളള ചായ്വും കേരളമെന്ന ദേശബോധവുമെല്ലാം എപ്രകാരമാണ്‌ വെണ്‍മണിക്കവിക ളില്‍ പ്രകടമാകുന്നതെന്നും പില്‍ക്കാല മലയാള സാഹിത്യത്തിന്റെ വികാസത്തില്‍ വെണ്‍മണിക്കവികള്‍ വഴികാട്ടികളായതെങ്ങനെ എന്നതും ഈ അധ്യായത്തിലെ പഠനവിഷയമാണ്‌. പദത്തില്‍നിന്ന്‌ ഗദ്ൃത്തിലേക്ക്‌ വെണ്‍മണിക്കവികള്‍ ആകൃഷ്ടരായതിന്റെ സാംസ്കാരിക പശ്ചാത്തലമാണ്‌ അഞ്ചാമധ്യായത്തില്‍ വിശദീകരിക്കുന്നത്‌. കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ ജനകീയ മുഖവും ഇതില്‍ പരാമര്‍ശവിഷയമാകു ന്നുണ്ട്‌. കേരളവര്‍മ്മരപസ്ഥാനം, രാജരാജവര്‍മ്മ്രപസ്ഥാനം, മലയാള മനോരമ സ്ഥാപനം, ്രാസവാദം, ഭാഷാപോഷിണി സഭ, ഭാരതവിലാസം സഭ എന്നിങ്ങനെ സാഹിത്യ പോഷണത്തിനായി അക്കാലത്ത്‌ ഗ്പവര്‍ത്തിച്ച വ്യക്തികളെയും സ്ഥാപ നങ്ങളെയും വിശകലനം ചെയ്ത്‌ വെണ്‍മണിഡപ്രസ്ഥാന കവികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഗദ്യവികാസത്തില്‍ പങ്കാളികളായതിന്റെ ചരിത്രം ഈ അധ്യായ ത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്‌. അഞ്ച്‌ അധ്യായങ്ങളിലൂടെ എത്തിച്ചേര്‍ന്ന നിഗമനങ്ങളെ ഉപസംഹാര ത്തില്‍ ക്രോഡീകരിക്കുന്നു. 7 അനുബന്ധം ഒന്നില്‍ ശീവൊള്ളിയെക്കുറിച്ചു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ശീവൊള്ളിസ്മരണ്‌ എന്ന കവിതയും അനുബന്ധം രണ്ടില്‍ പ്രസ്ഥാനനായകര്‍, കോവിലകങ്ങള്‍, കോവിലകത്തെ തമ്പുരാട്ടിമാര്‍ എന്നിവയു മായി ബന്ധപ്പെട്ട ചിത്രങ്ങളും അനുബന്ധം മുന്നില്‍ “വെണ്‍മണിവപ്രസ്ഥാനം -സാംസ്കാരിക പഠന സമീപനം” എന്ന പഠനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 8 CGYADMSIWMo 1 സംസ്കാരപഠനം ൨൫൬നന ത്തൃഗശരയം ലളിതമായ നിര്‍വ്വചനങ്ങള്‍കൊണ്ട്‌ വിശദീകരിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായ ആശയമാണ്‌ സംസ്കാരം (Culture) എന്ന പദം ഉള്‍ക്കൊള്ളുന്നത്‌. ഭാരതീയ പാരമ്പര്യമനുസരിച്ച്‌ “സംസ്കാരം” എന്നത്‌ മനുഷ്യമനസ്സിന്റെ ഈന്നത്ൃ ത്തെയും ഗുണവിശേഷങ്ങളെയും ശുദ്ധിയേയും മഹത്വത്തെയും സനന്ദര്യബോധ ത്തെയും ആത്മീയശക്തിയെയും ബൌദ്ധികമായ വികാസത്തെയും കുറിക്കുന്നു. സംസ്കാരത്തെക്കുറിച്ചുളള ഈയൊരു ധാരണ പാശ്വാത്യലോകത്തും പണ്ടേ പരി ചിതമായിരുന്നു എന്നത്‌ യവനചിന്തകരുടേയും ്രാന്‍സിസ്‌ ബേക്കന്റെയും (ale ന്ധങ്ങളിലെ പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്‌.' ഇംഗ്ലീഷില്‍ വിത്തുകളെയും ചെടികളെയും സംസ്കരിച്ചെടുക്കുന്ന പ്രക്രിയയെ സൂചിപ്പിക്കാനാണ്‌ കള്‍ച്ചര്‍ (Culture) എന്ന പദം ആദ്യം പ്രയോഗിച്ചു തുടങ്ങിയത്‌. പതിനെട്ടാം നുറ്റാണ്ടോടെ ആത്മാവിഷ്ക്കാരത്തെ സൂചിപ്പിക്കാനും മനുഷ്യമനസ്സിന്റെ വികാസത്തെ കുറിയ്ക്കാനും കൂടി പ്രസ്തുത പദം ഉപയോഗി ക്കാന്‍ തുടങ്ങി. ഇന്ന്‌ പ്രധാനമായും മൂന്ന്‌ വ്ൃത്യസ്താര്‍ത്ഥങ്ങളിലാണ്‌ ഇംഗ്ലീഷില്‍ ഈ പദം പ്രയോഗിക്കുന്നത്‌. ഒന്ന്‌: ഒരു വികസിതമായ മാനസികാവസ്ഥ (ഉദാ: സംസ്കാരമുള്ള വന്‍). രണ്ട: ഈ അവസ്ഥയിലേക്കുള്ള വികാസ പ്രകിയ (ഉദാ: സംസ്കാരത്തി ലുള്ള താത്പര്യം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍). ' പി.പി.രവീന്ദ്രന്‍.. “സംസ്കാരവും ജാതിബാധ്യതകളും”, ആധുതികാനന്തരം വിചാരം വായന (കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 1999) പുറം 85. 9 മുന്ന്‌: ഈ പ്രക്രിയക്ക്‌ സഹായകമാവുന്ന ഉപാധികള്‍ (ഉദാ: കല, മാനുഷിക ബൌദ്ധികവ്യാപാരങ്ങള്‍). ഒരു ജനതയുടെ മുഴുവന്‍ ജീവിതരീതി (The whole way of life) എന്ന നിലയില്‍ “സംസ്കാരം” എന്ന പദത്തിന്‌ അര്‍ത്ഥം കൈവരുന്നത്‌ പതിനെട്ടാം നൂറ്റാണ്ടിന്‌ ശേഷമാണ്‌. ഇരുപതാംനുറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌ പാശ്ചവാ ത്യലോകത്ത്‌ “സംസ്കാരം ഒരു പഠനവിഷയമാവുന്നത്‌. മഹത്തായതെന്ന്‌ ആഘോഷിക്കപ്പെടുന്നത്‌ മാത്രം പഠിക്കുക, സാന്്രദായികമായ രീതികള്‍ക്കകത്തു മാത്രം പഠനമേഖല പരിമിതപ്പെടുത്തുക എന്നതില്‍ നിന്ന്‌ വൃത്യസ്തമായി അലി ഖിതവും സാഹിതൃേതരവും പാരമ്പര്യേതരവുമായ ദിശകളിലേക്കു കൂടി പഠിതാ ക്കളുടെ ശ്രദ്ധ തിരിഞ്ഞ്‌ ഈ കാലത്താണ്‌. ഏതു കൃതിയും നിലനില്‍ക്കുന്ന ഭനതികസാഹചര്യങ്ങളുടെ സൃഷ്ടിയാണ്‌ എന്ന ആശയത്തിനാണ്‌ ഇവര്‍ ന്നല്‍ നല്‍കിയത്‌. സംസ്കാരത്തെ ഒരു പഠനവിഷയമെന്ന നിലയില്‍ പരിഗണിക്കുന്നതിന്‌ കാരണമായത്‌ റിച്ചാര്‍ഡ്‌ ഹോഗാര്‍ട്ട ആണ്‌. റിച്ചാര്‍ഡ്‌ ഹോഗാര്‍ട്ടിന്റെ സാക്ഷരത യുട ഉപയോഗങ്ങള്‍ (Uses of literacy) എന്ന പുസ്തകം ബ്രിട്ടനിലെ തൊഴിലാ ളികളില്‍ സാക്ഷരതയുടെ വ്യാപനം അവരുടെ ജീവിതരീതികളിലും വിശ്രമസമയ ങ്ങളിലും എന്തെല്ലാം മാറ്റം വരുത്തി എന്ന്‌ വിശദമായി പരിശോധിക്കുന്നു. ഒരു പുതിയ അവബോധം അവരുടെ സാമൂഹിക ഇടപെടലുകളില്‍ ചെലുത്തിയ സ്വാധീനം അടയാളപ്പെടുത്തുക വഴി സാംസ്കാരിക പഠനത്തിന്റെ ഒരു മാതൃക കാണിക്കുകയാണ്‌ ഹോഗാര്‍ട്ട്‌ ചെയ്തത്‌. സംസ്കാര പഠനപദ്ധതിയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത്‌ റെയ്മണ്ട്‌ വില്യംസാണ്‌. അദ്ദേഹത്തിന്റെ സംസ്കാരവ്യം സമുഹapം (Culture and ” ടികെ. രാമചന്ദ്രന്‍, “കേരളത്തിലെ സാംസ്കാരിക രംഗം: ഒരു മാര്‍കസിയന്‍ വിശക ലനം, കാഴ്ചയുടെ കോയ്മ, (മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, 2006) പുറം 45. 10 Society) oMM കൃതി വ്യാവസായിക വിപ്ലവവും പുതിയ ജനാധിപത്യബോധവും ബ്രിട്ടനിലെ ഉപരിവര്‍ഗ്ഗങ്ങളുടെ ജീവിതാവസ്ഥകളിലും സാമൂഹിക സാംസ്കാരിക ബന്ധങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി. അതോടൊപ്പം താഴേക്കിടയിലുള്ള ജനങ്ങളുടെ സാഹിതൃ സാംസ്കാരിക വൈജ്ഞാനികാവസ്ഥ കളെ പഠനവിധേയമാക്കാനും അദ്ദേഹം മുതിര്‍ന്നു. ഹോഗാര്‍ട്ടും റെയ്മണ്ട്‌ വില്യംസും സാധാരണ തൊഴിലാളികുടുംബ പശ്ചാ ത്തലത്തില്‍ നിന്നും വന്നവരാണെന്നതാണ്‌ താഴേത്തട്ടുകാരുടെ ജീവിതാനുഭവങ്ങ ളുടെ പശ്വാത്തലത്തിലേക്ക്‌ ഇവരുടെ ശ്രദ്ധ കടന്നുചെല്ലാനിടയാക്കിയത്‌. സാംസ്കാരിക പഠനപദ്ധതി ആവിഷക്കരിക്കുന്നതിന്‌ മാര്‍കസിസവും സോഷ്യലിസവും റെയ്മണ്ട്‌ വില്യംസിനെ സ്വാധിനിച്ചിരുന്നു. സാംസ്കാരിക ഭനതികുവാദം (Cultural materialiടസ) എന്ന ആശയത്തിന്‌ രൂപം നല്‍കാനിടയായ സാഹചര്യം ഇതായിരുന്നുവെന്ന്‌ പറയാം. ഓരോ കാലഘട്ടത്തിലെയും സാഹിത്യകൃതികളെ ചരിത്രഘട്ടങ്ങളുമായി ബന്ധപ്പെടുത്തി അവയുടെ സാംസ്കാരിക പശ്ചാത്തലത്തെ പുനര്‍നിര്‍മ്മിക്കു കയും അതുവഴി സാഹിത്യ നിര്‍മാണപ്രക്രിയയെ വിശകലനം ചെയ്ത്‌ കൃതികളെ അടയാളപ്പെടുത്തുകയും ചെയ്യാന്‍ വില്യംസിന്റെ ആശയങ്ങള്‍ സഹായിച്ചു. സംസ്കാരപഠനത്തില്‍ എടുത്തുപറയേണ്ട മറ്റൊരു പേരാണ്‌ ഇ. പി. തോംസന്റേത്‌. ഇംഗ്ലീഷ്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രുപ)കരണnം (Making of the English working class, 1963) എന്ന സാംസ്കാരിക ചരിത്ര പുസ്തകം അദ്ദേഹ ത്തിന്റേതാണ്‌. “വര്‍ഗ്ഗം” എന്ന സമാന അനുഭവങ്ങളും സമാനസ്വത്വവുമുള്ള ഒരു ജനസമൂഹത്തെ അവതരിപ്പിക്കുക വഴി സാമ്പത്തികാടിത്തറയിലൂന്നിയ ഒരു വര്‍ഗ്ഗ സമൂഹത്തെ സംസ്കാരസ്വരുപമായി പരിഗണിക്കാന്‍ തോംസനു കഴിഞ്ഞു. കീഴാള വര്‍ഗത്തിന്റെ സംസ്കാരചരിത്രപരമായ ഈ പഠനശ്രമത്തിലൂടെ 11 മാര്‍ക്സിസ്റ്റ്‌ സംസ്കാര വിചാരത്തെ പുനര്‍നിര്‍വചിക്കാന്‍ തോംസണ്‍ ശ്രമിച്ചു. ചരിത്രപരമായ സംസ്കാര പഠനത്തിലുടെ (Historical Cultural studies) സംസ്കാര പഠനത്തിന്‌ കൃത്യമായ ഒരടിത്തറ ഉറപ്പിക്കാനും അദ്ദേഹത്തിനു കഴി ഞ്ഞു. മാര്‍കസിസ്റ്റ്‌ സാംസ്കാരിക പഠനരംഗത്ത്‌ തോംസന്റെ സംഭാവനകള്‍ വില പ്പെട്ടതാണ്‌. സ്ററുവര്‍ട്ട്‌ ഹാളിന്റെ ആശയങ്ങളും ഈ മേഖലയില്‍ എടുത്തുപറയേണ്ടതാ ണ്‌. എഴുതിയതോ അച്ചടിച്ചതോ ആയ ഒരു പഠനത്തില്‍ ഉപഗൂുഹനം ചെയ്തിരി ക്കുന്ന ഒന്നല്ല അര്‍ത്ഥമെന്നും അത്‌ വായിച്ചെടുക്കുന്ന ആളുടെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും പരിശീലനവും അനുസരിച്ച്‌ സൃഷ്ടിച്ചെടുക്കുന്ന ഒന്നാ ണെന്നും ഉള്ള ഹാളിന്റെ കണ്ടെത്തല്‍ വളരെ പ്രധാനമാണ്‌. ബ്രിട്ടനിലാണ്‌ സംസ്കാരപഠനം വികാസം പ്രാപിച്ചതെങ്കിലും ജര്‍മനി യിലെ ഫ്രാങ്കഫര്‍ട്ട നഗരത്തില്‍ 1923 ല്‍ സ്ഥാപിക്കപ്പെട്ട ഇ൯സ്ററിറ്റ്യൂട്ട ഓഫ്‌ സോഷ്യല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച പലരുടെയും ആശയങ്ങള്‍ സാംസ്കാരിക പഠനപദ്ധതിയെ സ്വാധീനിച്ചിട്ടുണ്ട്‌. ്രഞ്ച്‌ മാര്‍കസിസ്റ്റ്‌ ചിന്തകന്‍ ലൂയി അല്‍തുസറിന്റെ ആശയങ്ങളും ആധുനിക സാംസ്കാരിക പഠനമേഖലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഇറ്റാലിയന്‍ കമ്മ്യുണിസ്റ്റ്‌ വിപ്ലവനേതാവും ചിന്തകനുമായ അന്തോണിയോ ഗ്രാംഷിയുടെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തരം വിണ്ടെടുക്കപ്പെടു കയും വ്യാപകമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇവരുടെയെല്ലാവരുടെയും ചിന്തകളില്‍ മാര്‍കസിയന്‍ സ്വാധീനം പ്രകടമാ ണെങ്കിലും ഇവര്‍ മാര്‍ക്സിസത്തെ സംസ്കാര പഠനത്തില്‍ ്രയോഗിച്ചത്‌ വ്യത്യ സ്തരീതികളിലാണ്‌. എന്നാല്‍ സമൂഹം, ചരിത്രം, രാഷ്ട്രീയം ഇവയെല്ലാം 12 സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ ഇവ രെല്ലാം ഏകാഭി(പായക്കാരായിരുന്നു. സംസ്കാരവും മാര്‍കസിയന്‍ കാഴ്ചപ്പാടും:അടിത്തറ/ മേല്‍പുര സങ്കല്പം മനുഷ്യന്‍ വ്യക്ത? എന്ന നിലയിലും സാമുഹ്യജിവ! എന്ന നിലയ! ല്യം ഉപജീവനത്തിനായി ഏര്‍പ്പെടുന്ന ഉത്പാദന ഗ്രവ്യത്തികളുടെ റഹ്വടനയാണ്‌ അടിത്തറ. അതിനനുസരിച്ച്‌ നിയമം, മതം, ആചാരം, മുല്യബ്ചോധം മുതലായവ ഉശള്‍മക്കാള്ളുന്ന മേല്‍ച്ചുര രുപം കൊള്ളു ന്നു. മനുഷ്യപ്യരോഗത? ഉത്പാദനരിതികളിത്‌ വരുത്തുന്ന മാതങ്ങള്‍ അനുസരിച്ച്‌ മേത്പ്ുരയും അതായത്‌ സംസ്കാരവ്യം മാറിമക്കാണ്ട? രിക്കുന്നു. ഇതാണ്‌ മാര്‍കസ്‌ സംസ്കാരത്തിന്‌ നല്‍കിയ ലളിതമായ വ്യാഖ്യാനം. പിന്നീടുള്ളവര്‍ ഇതിനെ തെറ്റിദ്ധരിച്ച്‌ സാമ്പത്തികാടിത്തറയുടെ മേല്‍ ഉയര്‍ന്നുവ രുന്ന ജീവിത പ്രരകിയയുടെ ഭാഗമായി സംസ്കാരത്തെ ബന്ധപ്പെടുത്തി. എന്നാല്‍ സാമ്പത്തികാടിത്തറ മാത്രമല്ല, പ്രത്ൃയയശാസ്ത്രപരവും സാംസ്കാരികവുമായ കാരണങ്ങള്‍ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്‌ എന്നതാണ്‌ സംസ്കാരപഠനത്തെ ശ്രദ്ധയേമാക്കുന്നത്‌. “അര്‍ത്ഥശാസ്ത്ര വിമര്‍ശ ത്തിനൊരു സംഭാവന” (A Contribution to the Critique of Political Economy) എന്ന ഗ്രന്ഥത്തില്‍ മാര്‍ക്‌സ്‌ ഇത്‌ വിശദീകരിക്കുന്നുണ്ട്‌.” സാമൂഹ്യമായ ഉത്പാദന പ്രകിയയിലേര്‍പ്ചെട്ുന്ന മനുഷ്യര്‍ക്ക്‌ തങ്ങളുടെ ഇച്ഛയ്ക്ക്‌ അതിതവ്യം ഒഴിച്ചുകുടാനാവാത്തതുമായ പര * പി,ഗോവിന്ദപിള്ള, “സാംസ്കാരികപഠനം: പുതുമ, പഴമ, ഗ്രസക്തി', സംസ്കാരചഠ നം, ചരിതം, സിദ്ധാന്തം ്രയോഗം (വളളത്തോൾ വിദ്യാപീഠം, ശുകപുരം, 2011) പുറം 38. “ Marx, Karl, A Contribution to the Critique of Political Economy (Progress Publishers, Moscow, 1982). 13 സ്പരബ്വന്ധങ്ങളിലേര്‍ച്ചടേണ്ടിവരുംം ഈ ഉത്പാദനബ്ന്ധങ്ങളാ കട്ട അതതുകാലമത്ത ഉത്പാദനശക്തികളുട വികാസത്തിമ൯റ ഭതോതനുസരിച്ചുള്ളവ ആയിരിക്കുകയും ചെയ്യും. ഈ ഉത്പാദന ബന്ധങ്ങളുടെ ആകെത്തുകയാണ്‌ സമുഹത്തിമ൯് സാമ്പത്തികഘ। ടന. ഈ അടിത്തറക്കുമേത്‌ നിയമപരവ്യും രാഷ്്രീയവ്യമായ ഒരു ഉപരിഘടന പൊന്തിവരുന്നു. സാമുഹ്യബോോധത്തിന്§&്‌ സവിശേഷരു പങ്ങള്‍ ഇതിനോട്‌ ഒത്തുപോകുന്നവ. ആയിരിക്കും. ഭൌതിക ജിവി തത്തില ഉത്പാദന രീതിയാണ്‌, സാമുഹ്യ-രതാഷ്/ട1യ-ഞബയൌദ്ധിക ജിീവിതമത്ത പൊതുവെ നിര്‍ണയിക്കുക. മന്നുഷ്യരുടെ അസ്തിത്വം അവരുട ബ്വോശമത്ത നിര്‍ണയിക്കുകയല്, മറിച്ച്‌ അവരുട സാമു ഹ്യാസ്തിത്വം അവരുട ബ്വോധമത്ത നിര്‍ണയിക്കുകയാണ്‌ ഒചയ്യു ന്നത്‌. സാമ്പത്തികമായ അടിത്തറയും സാംസ്കാരികമായ മേല്‍പുരയും പരസ്പര സ്വാധീനം ചെലുത്തുകയും നിരന്തരമായി പ്രതി്രവര്‍ത്തിക്കുകയും ചെയ്യുമെന്നും മാര്‍ക്‌സ്‌ കരുതി. സാമൂഹിക പരിവര്‍ത്തനങ്ങളില്‍ ആശയങ്ങള്‍ക്കും ഗ്രത്യയശാസ്ത്രത്തിനും അധികാരഘടനകള്‍ക്കും ഉള്ള പങ്കു അന്റോണിയോ ഗ്രാംഷി ചര്‍ച്ചചെയ്യുന്നുണ്ട്‌. ്രത്യയശാസ്ത്രം (deഠിഠള്യ), മേല്‍ക്കോയ്മ (hegലസംny) എന്നീ പരികല്പനകളി ലൂടെ ഗ്രാംഷി വിപ്ലവകരമായ സാമൂഹ്യപരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നു. സംസ്കാരം വര്‍ഗപരമായ ആധിപത്യത്തിന്റെ ഉപകരണമായി മാറുന്നതിനെപ്പറ്റി ഗ്രാംഷി ആലോചിച്ചു. അധീശ/ഭരണവര്‍ഗം കൈവരിക്കുന്ന സാമുഹ്യസമ്മതിയു മായി ബന്ധപ്പെടുത്തി മേല്‍ക്കോയ്മ (സലളലസേഠനനy) എന്ന ആശയം രൂപപ്പെടുത്തി ” സുനില്‍. പി. ഇളയിടം. “സംസ്കാരവിമര്‍ശനം: മാര്‍കിസ്റ്റ്‌ പാഠങ്ങശ്‌', സംസ്കാരപഠനം, ചരിതം, സിദ്ധാന്തം, പ്രയോഗം, പുറം 115. 14 യെടുത്തു. മേധാവിവര്‍ഗത്തിന്റെ ആശയങ്ങള്‍ സാമൂഹ്യാധിപത്യം കൈവരിക്കുന്നി ടത്ത്‌, മേലാളന്മാരുടെ ലോകാവബോധത്തെ പൊതുസമൂഹത്തിന്റെ സാമൂഹ്യബോ ധമായി പരിവര്‍ത്തിപ്പിച്ചെടുക്കുന്ന ത്രന്തം ഗ്രാംഷി ദര്‍ശിച്ചു. ഭരണവര്‍ഗത്തിന്റെ ആശയങ്ങള്‍ സാമാന്യജനത്തിന്റെ ബോധമായി പരിവര്‍ത്തനം പ്രാപിക്കുന്നത്‌ സാംസ്കാരിക മണ്ഡലത്തില്‍ ചെലുത്തുന്ന പ്രേരണ നിമിത്തമാണ്‌. ഇത്തരത്തില്‍ സംസ്കാരത്തെ വിശകലനം ചെയ്യുകയാണ്‌ ഗ്രാംഷി ചെയ്തത്‌.” സംസ്കാര പഠനപദ്ധതിയുടെ വികാസം മാര്‍ക്സിസ്റ്റ്‌ കലാ-സാഹിത്യനിരുപണങ്ങളിലാണ്‌ സാംസ്കാരിക പഠനപ ദ്ധതിയുടെ ആദിരുപങ്ങള്‍ തെളിഞ്ഞു കാണുന്നത്‌. സാഹിത്യബാഹ്യമായ കാരണ ങ്ങള്‍ കൂടി വിശകലനം ചെയ്തു വേണം ഒരു സാഹിത്യകൃതിയുടെ മഹത്വം നിര്‍ണയിക്കേണ്ടത്‌ എന്ന വാദമാണ്‌ മാര്‍ക്‌സിസ്റ്റ്‌ നിരൂപണത്തിന്റെ മുഖ്യാശയം. ഇതിനു ചുവടുപിടിച്ച്‌ വളര്‍ന്നുവന്ന സാംസ്കാരികപഠനരീതി മാര്‍കസിസത്തിന്റെ ആശയാവലികള്‍ക്കും അക്കാദമികമായ വിഷയങ്ങള്‍ക്കും പുറത്തുചാടി പുതിയ മേഖലകള്‍ പഠനവിധേയമാക്കി. സംസ്കാരത്തെ ്രയോഗമായി കാണുക എന്നതി ലേക്ക്‌ പഠനരീതി മാറി. ഓരോയിടത്തുമുള്ള രാഷ്ര്രീയ-ചരിത്ര പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ വൃത്ൃയസ്ത സാംസ്കാരിക പഠനപദ്ധതികള്‍ ആവിഷിക്കരിക്ക പ്പെട്ടു. യൂറോപ്യന്‍ അനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്കാരിക പഠനപദ്ധതി യില്‍ നിന്നും വൃത്യസ്തമായി പുതിയ സങ്കല്പനങ്ങളും കാഴ്ചപ്പാടുകളും സാംസ്കാരിക പഠനപദ്ധതിയെ പുതിയ രൂപപ്പെടലുകള്‍ക്ക്‌ നിര്‍ബന്ധിച്ചു. പാശ്ചാത്യ സംസ്കാരപഠനപദ്ധതിയെ അതേപടി അനുകരിക്കുകയല്ല, ഓരോ ദേശവും അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ചരി ത്രപരവും പ്രത്യയശാസ്ത്രപരവുമായ വൃൃത്യാസങ്ങള്‍ക്കനുസരിച്ച്‌ പഠനപദ്ധ ° Gramsci, Antonio, Selection from the Prison notebooks (Lawrence and Wishart, London, 1976). 15 തിയെ നവീകരിക്കുക എന്നതാണ്‌ സാംസ്കാരിക പഠിതാവ്‌ നേരിടുന്ന വെല്ലു വിളി. സംസ്കാര പഠനം മലയാളത്തില്‍ ബ്രിട്ടനില്‍ ആരംഭിച്ച്‌ പല വഴികളിലുടെ വൃത്യസ്ത വ്യാഖ്യാനങ്ങളിലുടെ വൃത്യസ്ത നാടുകളിലുടെ സഞ്ചരിച്ച്‌ സംസ്കാരപഠനം എന്ന ആശയം കേരളത്തി ലെത്തുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ ചിന്തകളുടെ തുടര്‍ച്ചയായിത്തന്നെയാണ്‌. ദേശീയ ഗ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും ഭാഗമായി കേരളത്തിലെ ജാതി-ജന്മിവ്യവസ്ഥയ്ക്ക്‌ ഇളക്കം തട്ടുകയും ജനകീയ സംസ്കാരത്തിലുന്നിയ ഒരു സമുഹ സൃഷ്ടിക്ക്‌ തുടക്കം കുറിക്കുകയും ചെയ്തത്‌ മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങ ളിലുടെ വളര്‍ന്നുവന്ന പുതിയ സാമുഹ്യബോധമാണ്‌. ഇടതുപക്ഷ ചിന്തകരിലൂടെ സംസ്കാരപഠനമെന്ന ആശയം ചര്‍ച്ചചെയ്യപ്പെടുകയും മലയാളത്തില്‍ സജീവ മായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇടതുപക്ഷ ചിന്തകര്‍ കലാ-മാധ്യമ പഠനങ്ങളില്‍ സംസ്കാരപഠനത്തിന്റെ ആശയാവലികളെയും ചിന്താധാരകളെയും ഉപയോഗിച്ചു. 980-കള്ിത കലാ-മാധ്യമ പഠനങ്ങളിലാണ്‌ ഈ ചര്‍ച്ച; ഇന്നുപറ യുന്ന തരത്തിലുള്ള സംസ്കാരചപഠനത്തിമന്റ്‌ രിതിശാസ്ത്രത്തിനക ത്തുവെച്ച്‌ ആരംഭിച്ചതന്നു പറയാം. ആശയ ഗചചരണങ്ങളിത്‌ DIM ചാഠപഠനങ്ങളിലേക്കുള്ള ചുവട്ുവെയ്ച്ചിന൯് തുടക്കമാണിത്‌. അതിന്റ്തോയ പചദാവലികരളയും ആശയാവലികരളയും ചിന്തക ളയും ഇതിനായി ഉപയോഗിച്ചു. ഗ്ാാഹഷ്ി, അത്തുസര്‍ എന്ന? ചിന്തകരുടെ പേരുകള്‍, ചത്യയശാസ്ത്രം, പുനരുത്പാദനം, അധ? ശത്വം, പുരുഷാധിപത്യം, ആണ്‍ കാഴ്ച, മനുഷ്യകേന്ര്രിത വാദം, സവര്‍ണത എന്നിങ്ങുനയുള്ള സങ്കല്പനങ്ങള്‍ ഇവയെല്ലാം ചേര്‍ന്നു പൃതിയ പദകോശം രുപം്ചട്. ഇതുള്‍മക്കാള്ളുന്ന avinia 16 ഉള്‍പ്പടെയുള്ള Gaoldapjeld &@ajolam സംബന്ധിച്ച പഠനങ്ങള്‍ എണ്‍്പതുകളില്‍ത്തന്ന മലയാളത്തില്‍ വന്നു ആദ്യഘട്ടത്തില്‍ തികച്ചും ഇടതുപക്ഷ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്നും രൂപപ്പെട്ടുവന്ന സാംസ്കാരിക പഠനപദ്ധതി പിന്നീട സംസ്കാരത്തെ പാഠ്യ വസ്തു എന്ന നിലയില്‍ നോക്കിക്കാണുകയും അക്കാദമികമായ താത്പര്യങ്ങള്‍ക്ക്‌ വഴങ്ങുന്ന ഒന്നായി രൂപം പ്രാപിക്കുകയും ചെയ്തു. പത്തൊന്‍പത്‌, ഇരുപത്‌ നൂറ്റാണ്ടുകളില്‍ സംസ്കാരപഠനത്തിന്‌ മലയാള ത്തില്‍ വളരെയധികം ഗപചാരം ലഭിച്ചു. സംസ്കാര പഠനം എന്നാല്‍ നിലവിലുള്ള സംസ്കാര സവിശേഷതകളുടെ പഠനമല്ല, സംസ്കാരത്തെക്കുറിച്ചുള്ള പഠനം എന്ന നിലയിലാണ്‌ ആദ്യകാലത്ത്‌ സംസ്കാരപഠനം എന്ന ആശയം വിലയിരുത്ത പ്പെട്ടത്‌. സംസ്കാരമത്തക്കുറിച്ചുള്ള പഠനം, സംസ്കാരം എന്ന സവിശേഷ മണ്ഡലമത്ത മുന്‍ക്കുറായി വിഭാവനം ചെയ്യുന്നുണ്ട്‌, ഇത്‌ കലകളും സാഹിത്യവ്യം മറ്റം ഉള്‍പച്ചെടുന്ന ഒന്നാവാം. ദേശീയമായ മുല്യങ്ങളു ടേയും ചാരമ്പര്യത്തിരന്റ്യും ലോകമാവാം. ഗോശത്രാചാരങ്ങളും രക്തബന്ധങ്ങളും ഉള്‍ട്ചെടുന്ന, അതിനോട്‌ ച്ുറിച്ച൭? നില്‍ക്കുന്ന ജിവിതകമങ്ങളുടെ മേഖ്ലയാവാം. ഏത്‌ നിലയില്‍ മനമ്പി ലാക്കിയാല്യം സംസ്കാരത്തിന്‌ സവിശേഷമണ്ഡലം ഇവിട വേറി്യതന്നെ നില്ക്കുന്നുണ്ട്‌ അങ്ങനെ കലാസാഹിത്യ വിമര്‍ശന ങ്ങളുയും ദേശീയപാരമ്പര്യമത്തയും ദേശസംസ്ക്യതിമയയും കുറ? ച്ചഭള പഠനങ്ങളും നരവംശശാസ്ത്രപരമായ ഗധ്വേഷണങ്ങളു മമല്ലാം സംസ്കാരത്ത വവ്യേറെ നിലകളിത്‌ വിശകലനം ” പി.പവിഗ്രന്‍, “സംസ്കാരപഠനത്തിന്റെ മൂന്നാംലോകവഴി”, സംസ്കാര പഠനം, ചരിതം, സിദ്ധാന്തം, പ്രയോഗം, പുറം 99. 17 ചെയ്യാന്‍ തുടങ്ങുന്നു. ഇത്തരം പഠനങ്ങള്‍ക്ക്‌ ഉപയുക്തമായ മെദ്ധാന്തിക സമക്ഷകളും രീതിപദധതികളും വികസിപ്പിച്ചു കൊണ്ടുവരുന്നതിത്‌ ആധുനിക സാമുഹ്യ വിജ്ഞാനവും മാനവചഠ നങ്ങളും വളരയേറെ വിജയിച്ചിട്യമുണ്ട്‌ ഇതു വഴ? “സംസ്കാര ത്തക്കുറിച്ചുള്ള പഠനാന്വേഷണങ്ങള്‍ ആധുനിക സമുഹത്തില്‍ രവജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ഗധാനഭാഗമായിത്തിരുകയും ചെയ്യുന്നു.” സംസ്കാരത്തെക്കുറിച്ചുള്ള പഠനം (study of culture) എന്നതില്‍ നിന്നു മാറി സംസ്കാരം എന്ന നിലയിലുള്ള പഠനമായി (Cultural studies) സമീപന രീതി മാറുമ്പോള്‍ സംസ്കാരത്തിന്റെ സവിശേഷമണ്ഡലം ഇല്ലാതാവുകയും മാനു ഷികമായ ജീവിത്രയോഗങ്ങളെ ആകെ ഉള്‍ക്കൊള്ളുന്ന ഒന്നായി സംസ്കാര പഠനം മാറുകയും ചെയ്യുന്നു. ഇവിടെ സംസ്കാരം ഒരു പ്രക്രിയയായി മാറുന്നു. സംസ്കാര പഠനം എന്നാല്‍ ജീവിതത്തിന്റെ സര്‍വ്വ മേഖലകളെയും (പതിഫലിപ്പി ക്കുന്ന ഒന്നായിത്തീരുന്നു. വിജ്ഞാന്രപവര്‍ത്തനമടക്കം എല്ലാം മനുഷ്യര്‍ തമ്മി ലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. സമഗ ജീവിത രത? (The whole way of life) എന്ന്‌ ഒറയ്മണ്ട്‌ വില്യംസ്‌ സംസ്കാരത്ത നിര്‍വ്ൃയചിക്കുന്നതിലലെ ഗ്രഗശാന താത്പ ര്യവ്യം ഇതുതന്നയാണ്‌. അങ്ങനെ വരുന്വോള്‍ സംസ്കാരത്തിന്റെ വിശേഷമണ്ഡലം ഇല്ലാതാവുകയും ആശയങ്ങളും അനുഭൂതികളും സാമുഹ്യപയേോഗങ്ങളും ഭാതികാസ്പദങ്ങളുമമല്ലാം വിപുലമായ ഒരു ബന്ധവ്യവസ്ഥയ്ക്കുള്ളിത്‌ പരസ്പരം ആശ്രയിച്ചും പരസ്പരം പുതരിച്ചിച്യം നിലമകാളളുന്നവയായിത്തിരുകയും ചെയ്യും. * സുനില്‍ പി. ഇളയിടം. “സംസ്കാര വിമര്‍ശം: സാധ്യതകളും ബാധ്യതകളും”, ദേശാഭി മാനി, 27 നവംബര്‍ 2011. 18 MoWAI@o MD MNINLALAIMNMIAGMM) വന്നാല്‍ GACBaI0 ഞ്ഞവ എല്ലാം തമന്ന ഈ ബന്ധവ്യവസ്ഥയിത്‌ പങ്കുചേര്‍ന്ന്‌ മ്വജ? വിതം ൭കവരിക്കുന്നവയായിത്ത?രും. ഇങ്ങന വിപ്യലമായ ഒരു ബ്വന്ധവ്യവസ്ഥയുടെ ഭാഗമമന്ന നിലയില്‍്‌ അര്‍ത്ഥവ്യം അസ്തി ത്വവ്യം കൈവന്ന ആശയാനുഭുതികളയും ജിവിത്പയോഗങ്ങ കളയും ഭൌതിക സാമഗികരളയും ആ ബന്ധവ്യവസ്ഥയിത്‌ ഉശടച്ച ടുത്ത? പഠിക്കുകയാണ്‌ സംസ്കാരം എന്ന നിലയിലുള്ള പഠനം. കലയും സാഹിത്യവും മുതത്‌ കളിയും ഭക്ഷണശിലങ്ങളും വരയും ശാസ്ത്രവും തത്വചിന്തയും മുതത്‌ മതരുവ്‌ ജാഥയും സിനിമാപോസ്കതറുകളും വമരയും സംസ്കാരം എന്ന ബന്ധവ്യവസ്ഥ യുട ഭാഗമായാണ്‌ നിലനില്‍ക്കുന്നമതന്ന കാഴ്ചപ്പാടാണ്‌ ഇവിടെ യുള്ളത്‌. ഈ ബ്വന്ധവ്യവസ്ഥയുടെ ഭാഗമമന്ന നിലയില്‍ അവയുടെ M1eIN108a flag അര്‍ത്ഥവ്യം ചരിത്രവുമാണ്‌ സംസ്കാര പഠനം അന്വേഷിക്കുന്നത്‌. അപ്പോഴാണ്‌ അത്‌ സംസ്കാരം എന്ന നിലയി ലുള്ള പഠനമാവ്യക. അഭിജാതജീവിതമുല്യങ്ങളെ സംരക്ഷിക്കുന്ന, അവയുടെ മഹത്വം ഉദ്ഘോ ഷിക്കുന്ന സംസ്കാരം എന്ന ആശയത്തെ തള്ളിക്കളയുകയും ഏതു തരത്തിലുളള ആവിഷ്കാരത്തെയും മനുഷ്യബന്ധങ്ങളുടെ ്രത്യക്ഷീകരണങ്ങളായി വിശദീകരി ക്കുകയും അങ്ങനെ ഒരു പുതിയ സംസ്കാരവ്യവസ്ഥയെ സ്ഥാപിക്കുകയും ആണ്‌ സംസ്കാരപഠനം ചെയ്യുന്നത്‌. നാടോടിവിജ്ഞാനീയവും സ്ത്രീവാദവും ദളിത്‌ വാദവും പരിസ്ഥിതി വിജ്ഞാനീയവും മാധ്യമപഠനവും സിനിമയും തുടങ്ങി ഏതു വിഷയവും സംസ്കാരപഠനത്തിന്റെ ഭാഗമാവുന്നത്‌ ഇങ്ങനെയാണ്‌. “ടി, 19 സാഹിത്യകൃതികളും സംസ്കാരപഠനവും ഭാഷ സംസ്‌കാരത്തിന്റെ പ്രകടനമാവുമ്പോള്‍ ഭാഷയുടെ സവിശേഷ ഗ്രയോഗമായ സാഹിത്യം സംസ്കാരത്തിന്റെ പ്രതിനിധാനമാവുന്നു. പരമ്പരാഗത മായ സാഹിതൃപഠനമേഖലയില്‍ വിള്ളലുകളുണ്ടാക്കിക്കൊണ്ടാണ്‌ സാംസ്കാരിക പഠനം സാഹിത്യത്തില്‍ ഇടപെടുന്നത്‌, സാംസ്കാരിക ചഠനത്തിത്‌ ഭാഷമയന്നത്‌ അടഞ്ഞ സ്വയംസ ന്ധൂര്‍ണമായ ഒരു മണ്ഡലമല്ല, ഒരു സംസ്കാരം ആവിഷ്ക്കരി ക്കാനും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന പലതരം ൩ങ്ങേ തങ്ങളിലൊന്നാണ്‌ ഭാഷ. ഇതുകൊണ്ടാണ്‌ ഭാഷാകേന്ദ്രിതമായ? സാഹിത്യക്യതികള കാണ്മുന്ന രീതിയെ സാംസ്കാരികചപഠനം കകവടിയുന്നത്‌. വാക്കുകളിലുടെ സ്യഷ്ടിക്കച്ചെടുന്ന ഒരു രംഗ ത്തിന്‌ പുറകിത്‌ സാംസ്കാരികമായ മറ്റ പല വിനിമയങ്ങളു മുണ്ടാകും." ഓരോ വാക്കിന്റെയും അര്‍ത്ഥം നിര്‍ണയിക്കുന്നത്‌ ആ വാക്കിനെ ഉത്പാദി പ്പിക്കുന്ന പരിതസ്ഥിതിയാണ്‌. സംസ്കാരം തന്നെ ഒരു ഭാഷയാണ്‌. സവിശേഷ മായ സാംസ്കാരിക സാഹചര്യങ്ങളിലാണ്‌ വൃത്യസ്തങ്ങളായ സാഹിത്യകൃതി കള്‍ രൂപപ്പെട്ടു വരുന്നത്‌. ഇത്തരം സവിശേഷസാഹചര്യങ്ങളുടെ ഉത്പന്നം എന്ന നിലയില്‍ സാഹിത്യത്തെ വിലയിരുത്തുമ്പോള്‍ ഓരോ കാവ്യവും ചില മൂല്യങ്ങ ളുടെ പ്രതിനിധാനമാണെന്ന വിശ്വാസത്തിന്‌ ഇളക്കം തട്ടുന്നു. ഓരോ കൃതിയും സവിശേഷമായ സ്ഥാനത്തിന്‌ അര്‍ഹമായത്‌ ഏതെല്ലാം തരത്തിലാണെന്ന്‌ നിരീ ക്ഷിക്കുകയും അതിനു പിന്നിലെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരിക ഇ.വി. രാമകൃഷ്ണന്‍, “സാഹിത്യവും സംസ്കാരപഠനവും', സംസ്കാര ചഠനം ചരി ഗ്രം, സിദ്ധാന്തം, ്രയ്ധോഗം, പുറം 200. 20 വുമായ മറ്റനേകം കാരണങ്ങളെ തുറന്നുകാണിക്കുകയുമാണ്‌ സംസ്കാര പഠനം ചെയ്യുന്നത്‌. ഓരോ കൃതിയും ഉന്നതമായ സ്ഥാനത്ത്‌ പ്രതിഷഠിക്കപ്പെടുന്നത്‌ HISD) ല്യത്തിന്റെ അടിസ്ഥാനത്തില്‍ ആവണമെന്നില്ല. സാഹിത്യേതരമായ മറ്റനേകം സാംസ്കാരികാവസ്ഥകള്‍ ഓരോ സാഹിതൃകൃതിയുടേയും മഹത്വവല്‍ക്കരണ @omlay (Canonization) കാരണമാവും. ഭാഷകൊണ്ട്‌ സൃഷ്ടിച്ചെടുക്കുന്ന സാഹിത്യം എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്നതിന്റെ അടിസ്ഥാനത്തി ലാണ്‌ അതിന്റെ സംസ്കാരം നിര്‍ണയിക്കപ്പെടേണ്ടത്‌. മലയാള സാഹിത്യചരി്രം പരിശോധിച്ചാല്‍ മഹത്തായതെന്ന്‌ കൊണ്ടാട പ്പെടുന്ന കൃതികള്‍ പലതും സവര്‍ണ മനോഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാ ണെന്ന്‌ കാണാം. ജാതിബദ്ധമായ സമൂഹത്തില്‍ കീഴാളരുടേതോയ രചനകള്‍ ഒന്നും തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. സാംസ്കാരിക മുല്യങ്ങളുടെ സാപേക്ഷികത അവയുടെ ഭൌതിക സാഹചര്യങ്ങളുടെ സ്യഷ്ടിയാണ്‌. വരേണ്യസംസ്കാരത്തിന്& കൊടിയടയാളങ്ങളായ രചനകള്‍ പലരും വിചാരിക്കുന്നതുപോമല ഉദാത്തമായ മുല്യങ്ങളിലായിരിക്കില്ല അധിഷ്ഠിതമായിരിക്കുക. അവ നിഗുഹനം ചെയ്യുന്ന ചരിഗതതസാമുഹ്യബന്ധങ്ങളും അവയുടെ അര്‍ത്ഥതലങ്ങളെ പോഷിപച്ചിക്കുന്നുണ്ട്‌. കൃതികള്‍ വാര്‍ന്നുവീണ ഭൌതിക സാഹചര്യങ്ങളെ നിഗുരവ്ദവത്ക്കരിച്ച കാണ്ടായിരിക്കും പലപ്പോഴും അവ കലാ സാഹിത്യചരിതത്തില്‍്‌ സ്ഥാനം നേടുക. സംസ്കാര പഠനത്തിന്റ്‌ രീതി അവയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക്‌ പ്ുനര്‍വിന്യനസ്ിക്കുക എന്നതാണ്‌. ഒരു സമുഹത്തില്‍്‌ എഴുത്തുകാര നുള്ള സ്ഥാനം അദ്ദേഹം അലല്ലങ്കിത്‌ അവര്‍ പ്ൃലര്‍ത്തീിയ മത രാഷ്ടിയ വ്വിശ്വാസങ്ങള്‍, എഴുത്തിമന്റ്‌ തമന്ന പ്രസാരണം നിര്‍ണ 21 യിക്കുന്ന സ്ഥാപനങ്ങളുട MIGIDI MEBAN AlolAavcdanls Mod കുടുങ്ങി കിടക്കും." വരികള്‍ക്കിടയില്‍ പറയാതെ പറയുന്ന ഇത്തരം ചരിത്രവസ്തുതകളെ വില യിരുത്താനും വിശദീകരിക്കാനും ശ്രമിക്കുന്നത്‌ ഒരു കാലഘട്ടത്തെ പുനര്‍നിര്‍ണയം ചെയ്യാനും അതിപ്രധാനമായ പല സാംസ്കാരികാംശങ്ങളെയും വെളിയില്‍ കൊണ്ടുവരാനും സഹായിക്കും. സാംസ്കാരിക നിര്‍മിതിയുടെ ഭാഗം എന്ന നിലയില്‍ സാഹിത്യകൃതികളെ പരിഗണിക്കുമ്പോള്‍ അതിനു പുറകില്‍ പ്രവര്‍ത്തിച്ച വര്‍ഗബന്ധങ്ങളെക്കൂടി വിശകലനം ചെയ്യുകയും ആ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ മനസിലാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത യാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. വെണ്‍മണിപ്രസ്ഥാനവും മലയാള സാഹിത്യവും- സാംസ്കാരിക പഠനത്തിന്റെ ്രസക്തി വെണ്‍മണിവഡ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട കവികളുടെ രചനകള്‍ക്ക്‌ ശൃംഗാര സാഹിത്ൃമെന്നും അശ്ലീലസാഹിത്യമെന്നുമുള്ള ദുഷ്പേര്‌ ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ മലയാള കവിതാചരിത്രത്തില്‍ വെണ്‍മണിപ്രസ്ഥാനത്തി ന്റെയും കൊടുങ്ങല്ലൂര്‍ കളരിയുടെയും സ്ഥാനം വിസ്മരിക്കത്തക്കതല്ല. ദേശീയ നവോത്ഥാനം കേരളമൊട്ടുക്കും ചലനങ്ങള്‍ സൃഷ്ടിക്കുകയും സമൂഹം പല തരം മാറ്റങ്ങള്‍ക്കും വിധേയമാകാന്‍ തുടങ്ങുകയും ചെയ്ത പതിനെട്ട, പത്തൊന്‍പത്‌ നൂറ്റാണ്ടിലാണ്‌ വെണ്‍മണി പ്രസ്ഥാനം രൂപം കൊള്ളുന്നതും പിന്നീട നിലച്ചു പോകുന്നതും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അനേകം കൃതികളും പുതിയ സാഹിത്യരുപങ്ങളും ഇവര്‍ സ്യൃഷടിച്ചു. "ടീ, 22 ഒരു ഗ്രസ്ഥാനമെന്ന നിലയില്‍ വിലയിരുത്തപ്പെടാന്‍ മാത്രം സമാനമായ കുറേ സാഹിത്യസ്ൃഷ്ടികളുടെ സഞ്ചയം മാത്രമല്ല വെൺമണി സംഘത്തില്‍പ്പെടു കവികളുടെ സാഹിതൃപരിശ്രമങ്ങള്‍. സാംസ്കാരിക പഠനത്തിന്റെ കാഴ്ചപ്പാടില്‍ ഒരു സാഹിത്യ സംരംഭവും ശുനൃതയില്‍ നിന്ന്‌ ഉണ്ടാകുന്നതല്ല. നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹൃ-സാമ്പത്തിക-സാംസ്കാരിക-ചരിത്ര ബന്ധങ്ങളുടെ കൊടു ക്കല്‍ വാങ്ങലുകളില്‍ നിന്നാണ്‌ സാഹിതൃരചനയ്ക്കുളള അസംസ്കൃത വസ്തു ക്കള്‍ സാഹിത്യകാരന്മാര്‍ രുപപ്പെടുത്തിയെടുക്കുന്നത്‌. സാഹിത്യകാരന്മാരുടെ സാമൂഹികാനുഭവങ്ങളുടെ ഒരു ഭാഗം അവരുടെ സൃഷ്ടികളിലുടെ ബോധ പൂര്‍വമോ അബോധപൂര്‍വമോ ആയി വാര്‍ന്നുവീഴുന്നു. മലയാള സാഹിത്യ ചരിശ്രം പരിശോധിച്ചാല്‍ ചെറുശ്ശേരിക്കും രാമപുരത്തു വാര്യര്‍ക്കും എഴുത്തച്ഛനും നമ്പ്യാര്‍ക്കുമെല്ലാം കാവ്യസൃഷ്ടി നടത്താന്‍ പ്രേരണ കള്‍ പലതായിരുന്നുവെന്നു കാണാം. പുരാണകഥകളാണ്‌ ഇവരുടെയെല്ലാം വിഷ യമെങ്കിലും സ്വാനുഭവങ്ങളും സാമുഹികാനുഭവങ്ങളുമാണ്‌ ഇവയെ വൃത്യസ്ത മായ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഇവരെ പ്രാപ്തരാക്കിയത്‌. വൃതൃസ്തങ്ങളായ സാംസ്കാരിക സന്ദര്‍ഭങ്ങള്‍ വൃത്യസ്തങ്ങളായ സാഹിത്യ ഗണങ്ങള്‍ രുപം പ്രാപി ക്കുന്നതിനു കാരണമാവുന്നു. കുഞ്ചന്‍ നമ്പ്യാര്‍ക്ക്‌ ശേഷം മലയാളകവിതയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വെണ്‍മണിക്കവികള്‍ക്ക്‌ കഴിഞ്ഞു. ഭാഷയിലും സാഹിതൃത്തിലും ഇവരുടെ ഗ്രവര്‍ത്തനങ്ങള്‍ വിപ്ലവകരമായ സ്വാധിനം ചെലുത്തി. സംസ്കൃതത്തിനും, ശ്രേഷ്ഠരെന്ന്‌ അവകാശപ്പെട്ടിരുന്ന നമ്പൂതിരിമാര്‍ക്കും അനിഷേധ്യമായ സ്ഥാനം കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. ജാതിബദ്ധ മായ കേരളീയ വ്യവസ്ഥയില്‍ നമ്പൂതിരിമാര്‍ ഉയര്‍ന്ന സ്ഥാനം കയ്യാളിയിരുന്ന പശ്വാത്തലത്തില്‍നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ്‌ വെണ്‍മണിക്കവി കള്‍ കാവ്യസൃഷ്ടി നടത്തിയിരുന്ന കാലത്ത്‌ ഉണ്ടായത്‌. വെണ്‍മണിക്കവികളും 23 കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലെ തനമ്പുരാക്കന്മാരുമാണ്‌ സാഹിത്യത്തെ ഒരു പുതിയ മണ്ഡലത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. “വടിവിയന്ന ചാരുകേരള ഭാഷയുടെ ഭംഗി അനുഭവവേദ്യമാക്കിയ കുഞ്ചന്‍നമ്പ്യാര്‍ സമൂഹത്തില്‍ നടമാടി യിരുന്ന അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ പുരാണകഥാപശ്ചാത്തല ത്തില്‍ പരിഹാസരുപങ്ങള്‍ ചമച്ചപ്പോള്‍ അത്‌ സമകാലിക വിമര്‍ശനത്തിന്റെ മാതൃ കയായി. ഇതിന്‌ ഒരു തുടര്‍ച്ച ഉണ്ടായില്ല. നമ്പ്യാരുടെ കാലശേഷം രാഷ്ട്രീയരംഗത്തും ഭരണരംഗത്തും നിലനിന്ന പ്രശ്നങ്ങളാണ്‌ ഇതിന്‌ കാരണമാ യത്‌. ആകെ കലങ്ങി മറിഞ്ഞ്‌ പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിനുശേഷം കൊടുങ്ങല്ലൂര്‍ ആരംഭിച്ച ഗുരുകുലം ഫ്യൂഡല്‍പാരമ്പര്യമനുസരിച്ചുള്ള വിദ്യാ ഭ്യാസ സ്മ്്രദായം തന്നെയാണ്‌ അനുവര്‍ത്തിച്ചത്‌. പക്ഷേ പിന്നീട ഫ്യൂഡല്‍ സംസ്കാരത്തില്‍ നിന്നും ജനകീയ സംസ്കാരത്തിലേക്കും ജനപ്രിയ സാഹിതയ സംസ്കാരത്തിലേക്കും കവിതയെ ഇറക്കിക്കൊണ്ടുവരാന്‍ ഇവര്‍ക്കു സാധിച്ചു. ഇതിനു കാരണമായത്‌ അന്ന്‌ സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ്‌. ഒരു പുതിയ സമുദായം ഉദയം ചെയ്തതോടെ അതുവരെ തുടര്‍ന്നുവന്നി രുന്ന ഫ്യുഡല്‍ വ്യവസ്ഥിതിയ്ക്ക്‌ ഇളക്കം തട്ടുകയും അന്നുവരെ സമുദായത്തില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന നമ്പൂതിരിമാരും ഭൂഗ്പഭുക്കന്മാരും അനഭിമതന്മാരാകു കയും ചെയ്തു. മധ്യവര്‍ഗ്ഗജനവിഭാഗങ്ങള്‍ രാഷ്്രീയ-സാംസ്കാരിക-വിദ്യാഭ്യാസ -സാമ്പത്തിക മണ്ഡലങ്ങളില്‍ പ്രാമാണ്യം കൈവരിക്കാന്‍ തുടങ്ങിയ കാലം കൂടി യാണിത്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സാര്‍വ്ൃത്രികമാവുകയും ജാതിമത പരിഗണനക ളില്ലാതെ സര്‍വ്വര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാവുകയും പുതിയ ചിന്തകളും ആശയാവലികളും പ്രചരിക്കുകയും ചെയ്തതോടെ അന്നുവരെ ഉയര്‍ന്നതെന്ന്‌ കരുതിയതെല്ലാം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. മാറുന്ന സാമൂ ഹ്യാവസ്ഥകള്‍ വെണ്‍മണിക്കവികളില്‍ സൃഷ്ടിച്ച അനുഭവങ്ങളുടെ ആവിഷ്കാര ങ്ങള്‍ എന്ന നിലയിലാണ്‌ ഇവരുടെ സാഹിതൃൃര്രവര്‍ത്തനങ്ങളും സാഹിത്യപോ ഷണ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടേണ്ടത്‌. മാറുന്ന സമൂഹത്തെ ഇവര്‍ 24 എങ്ങിനെയാണ്‌ നോക്കിക്കണ്ടതെന്നും, സാമുഹൃചലനങ്ങളെ എങ്ങിനെയാണ്‌ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും കാവ്യങ്ങളിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തതെന്നും വിശദീകരിക്കേണ്ടതുണ്ട്‌. സവര്‍ണമേധാവിത്വത്തിന്റെയും വര്‍ണവ്യവസ്ഥയുടെയും കെട്ടുപാടുക ളില്‍നിന്ന്‌ മുക്തമായി ഒരു പൊതുമണ്ഡലം അക്കാലത്ത്‌ രൂപപ്പെടുന്നുണ്ട്‌. നിലനി ന്നിരുന്ന ഒരു സാംസ്കാരികാവസ്ഥയും പുതിയ ലോകപരിജ്ഞാനവും തമ്മിലുള്ള സംഘര്‍ഷമാണ്‌ ഇത്തരത്തില്‍ ഒരു പൊതുമണ്ഡലം രൂപപ്പെടാന്‍ ഇടയാക്കിയത്‌. ഈയൊരു ചരിത്രസന്ധിയിലാണ്‌ വെണ്‍മണിപ്രസ്ഥാനം എന്ന്‌ പ്രസിദ്ധി നേടിയ സാഹിത്യര്രസ്ഥാനം ഭാഷയിലും സാഹിതൃത്തിലും മാറ്റങ്ങള്‍ക്ക്‌ വഴികാട്ടിയായത്‌. കേരളത്തില്‍ ഗുരുകുലങ്ങള്‍ സ്ഥാപിക്കപ്പെട്ടത്‌ നമ്പൂതിരിമാര്‍ക്ക്‌ വേദശാ സ്ത്രപാഠങ്ങള്‍ അഭ്യസിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. തിരുവല്ലശാല, തൃശ്ശൂര്‍ ഗ്രഹ്മസ്വം മഠം, തിരുനാവായ സമൂഹമഠം തുടങ്ങി ്രശസ്തങ്ങളായ ഗുരു കുലങ്ങളേറെയും നമ്പൂതിരിമാര്‍ക്ക്‌ പ്രാതിനിധ്യമുള്ളവയായിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി രാജകുടുംബാംഗങ്ങള്‍ നേരിട്ട സ്ഥാപിച്ച ഗുരുകുലമാണ്‌ കൊടു ങ്ങല്ലൂര്‍ കളരി. വിദ്വാന്‍ ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ജ്യേഷoേന്‍ വൈണി കന്‍ വലിയ തമ്പുരാനും ആണ്‌ ഈ ഗുരുകുലത്തിന്റെ സ്ഥാപനത്തിന്‌ പ്രചോദന കേന്ദ്രമായത്‌. ഇവരുടെ കാലം മുതല്‍ക്കാണ്‌ ഈ കോവിലകം വിദ്വല്‍ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയത്‌. പിന്നീട വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട ഇവി ടത്തെ അന്തേവാസിയായതോടെ ഈ പ്രസ്ഥാനം പെട്ടെന്ന്‌ വളര്‍ന്നു പന്തലിച്ചു. യഥാര്‍ത്ഥത്തില്‍ ഇവിടെ സംസ്കൃതവും വേദശാസ്ത്രങ്ങളും തന്നെയായിരുന്നു പ്രധാന പഠനവിഷയങ്ങള്‍. മലയാള കാവ്യങ്ങള്‍ പഠനവിഷയമായിരുന്നില്ല. എന്നാല്‍ വിനോദത്തിനായി മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ കാവ്യങ്ങള്‍ രചിക്കാന്‍ ഇവിടുത്തെ അന്തേവാസികള്‍ ശ്രമിച്ചിരുന്നു. ഇതാണ്‌ പിന്നീട മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക്‌ മുതല്‍ക്കൂുട്ടായത്‌. 25 സംസ്കൃതഭാഷ സാംസ്കാരികാധികാരത്തിന്റെ ഭാഷകുടിയാണ്‌. സാംസ്കാരിക പരിവര്‍ത്തനത്തിന്‌ സഹായിക്കുന്ന പ്രധാന ഉപാധിയാണ്‌ ഭാഷ. ബ്രിട്ടീഷുകാര്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം കേരളത്തില്‍ നടപ്പിലാക്കിയത്‌ കേരളീയ സംസ്കാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്‌ നമുക്കറിയാം. വെണ്‍മണിമാര്‍ ആദ്യം ചെയ്തത്‌ ആഡ്യത്വത്തിന്റെ ്രതീകമായ സംസ്കൃത ഭാഷയുടെ കാഠി നൃത്തെ ഉപേക്ഷിക്കുകയാണ്‌. സാഹിത്യത്തിന്റെ ഭാവവും രൂപവും പരിഷക്കരി ചെടുക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗം തങ്ങള്‍ക്കു ചുറ്റും കാണുന്നതിലേക്ക്‌ ശ്രദ്ധ തിരിക്കുകയും അതെല്ലാം സാഹിത്യവിഷയമാക്കുകയുമായിരുന്നു. തൃച്ഛല്‍ക്കോളാമ്വി” വരെ കവിതയ്ക്കു വിഷയമാക്കുന്നതിലൂടെ നാടന്‍ പദങ്ങ ള്‍ക്കും നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ക്കും സാഹിത്യത്തില്‍ സ്ഥാനം നല്‍കി. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നില്ല ഈ കവികള്‍. ഒരു പുതിയ ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനെ അംഗീകരിക്കാനും നോവല്‍ പോലുള്ള പുതിയ സാഹിതൃൃയരുപങ്ങളെ സൂക്ഷ്മമായി പഠിക്കാനും പുതിയ മാധ്യമങ്ങളായ പത്രമാസികകളെയും തപാല്‍ സംവിധാനത്തെയും പുതിയ ഗതാഗതമാര്‍ഗങ്ങ ളെയും മറ്റുള്ളവരുമായി സംവദിക്കാന്‍ ലഭിച്ച അവസരങ്ങളെയും പരമാവധി ഗ്രയോജനപ്പെടുത്താനും ഇവര്‍ക്കു കഴിഞ്ഞു. സമൂഹത്തിലെ മാറ്റങ്ങളോട്‌ ഒരു കാലത്തും പുറം തിരിഞ്ഞു നിന്നില്ല എന്നതാണ്‌ വെണ്‍മണിക്കവികളെ അക്കാ ലത്ത്‌ ശ്രദ്ധേയരാക്കിയത്‌. സാമൂഹികമായും സാംസ്കാരികവുമായി ഉണര്‍വു നേടിയ ഒരു പുതിയ ജനസമുഹത്തിനോടാണ്‌ ഇവര്‍ക്ക്‌ സംവദിക്കാനുണ്ടായിരുന്നത്‌. കോവിലകത്ത്‌ വിജ്ഞാനം സനജന്യമായിരുന്നു. കൊച്ചി രാജാവിന്റെ കീഴില്‍ കഴിഞ്ഞിരുന്ന * കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, തുച്ചല്‍്കോളഭാമ്പി (1893) തമ്പുരാന്‍ ഒരിക്കല്‍ ഗുരുവായൂരി ലേക്ക്‌ തൊഴാന്‍ പോയപ്പോള്‍ പെട്ടരഴിയം രാമനിളയതിന്റെയും മറ്റും അപേക്ഷ യനുസരിച്ച്‌ എഴുതിയ ഖണ്ഡകാവ്യം. 26 കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍ക്ക്‌ അവിടെനിന്നും അനുവദിച്ചു കിട്ടിയിരുന്ന സാമ്പ ത്തിക സഹായമായിരുന്നു വരുമാനമാര്‍ഗം. ഈയൊരവസ്ഥയിലാണ്‌ ഗുരുകുലസ ്വദായത്തില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്നു നല്‍കിയിരുന്നത്‌. “വിദ്യയ്ക്ക്‌ അയിത്തമില്ല എന്നൊരു മഹത്തായ ആശയമാണ്‌ തമ്പുരാക്കന്മാരെ നയിച്ചിരുന്നത്‌. അതുകൊണ്ട്തന്നെ അവര്‍ണവിഭാഗത്തില്‍ പെട്ട വരെയും ഇവര്‍ പഠിപ്പിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഗുരുകുലങ്ങളില്‍ സ്ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുകയും സ്ത്രീകള്‍തന്നെ ഗുരുനാഥമാരായി നിയമിക്കപ്പെടുകയും ചെയ്ത ഏക ഗുരുകുലവും ഇതായിരുന്നു.“ ഇത്‌ സൂചിപ്പിക്കുന്നത്‌ വളരെ തുറന്ന മനസ്സുള്ളവരായിരുന്നു ഇവര്‍ എന്നാണ്‌. പാരമ്പ ര്യമായി ലഭിച്ച സംസ്കൃതാഭിമാനത്തെയും ഭാഷാജ്ഞാനത്തെയും എതിര്‍ക്കുക ഇവരുടെ ലക്ഷ്യമായിരുന്നില്ല. നിലവിലുള്ള ഒന്നിനെയും തകര്‍ക്കാനും മുതിര്‍ന്നി ല്ല. മാറി വരുന്ന സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ സ്വയം നവീകരിക്കാന്‍ ഇവര്‍ തയ്യാറായി. അതിന്‌ ഇവരെ പ്രേരിപ്പിച്ചത്‌ അന്നത്തെ സാമൂഹിക സാംസ്കാരികാ വസ്ഥകളാണ്‌. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഇവര്‍ തയ്യാറായി. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകള്‍ ഇവരുടെ ര്രവര്‍ത്തനങ്ങളെ പുറകോട്ട വലിച്ചില്ല. സമസ്ത ജീവിതവ്യവഹാരങ്ങളും സാമുഹ്യാസ്തിത്വവും സാമൂഹ്യബോ ധവും തമ്മിലുള്ള ബന്ധത്തിന്റെ പ്രകാശനങ്ങളാണ്‌. കൊടുങ്ങല്ലൂര്‍ കളരിയിലെ കവികളുടെ സാമൂഹ്യബോധം എന്തായിരുന്നെന്ന്‌ അവരുടെ പ്രവൃത്തികളിലു ടെയും കാവ്യങ്ങളിലൂടെയും തിരിച്ചറിയാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്ത രാര്‍ദ്ധത്തില്‍ പാശ്ചാത്യവിദ്യാഭ്യാസം പ്രചരിക്കുകയും അഭ്യസ്തവിദ്യരുടെ സംഖ്യ വളരെയധികം വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനനുസരിച്ച്‌ സാഹിത്യ കൃതികളുടെ സ്വീകാര്യതയിലും മാറ്റം വരുന്നുണ്ട. ഗദ്യം പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ വെണ്‍മണിമാര്‍ പദ്യത്തില്‍ വൃത്യസ്തങ്ങളായ രൂപങ്ങള്‍ പരീക്ഷിക്കാനാണ്‌ “ www.namboothiri.com K.B.Sreedevi, 'Gurukulam in Namboothiri Community’, (2009 June 9). 27 മുതിര്‍ന്നത്‌. ഇതില്‍ പലതും കൊടുങ്ങല്ലൂര്‍ കളരിയിലെ കവിതാ പരിശീലന ത്തിലൂടെയാണ്‌ വളര്‍ന്നത്‌. പദൃത്തിലുളള യാത്രാവിവരണം, വര്‍ണനാകാവ്യങ്ങള്‍, കഥാകാവ്യങ്ങള്‍, കവിതക്കത്തുകള്‍, എന്നിങ്ങനെ അന്നുവരെ മലയാളപദ്യസാഹി തൃത്തില്‍ ഇല്ലാതിരുന്ന സാഹിത്യ രുപങ്ങളെ കവിതയില്‍ പരീക്ഷിച്ചു. ഇതിന്‌ പ്രചാരം ലഭിച്ചത്‌ അന്ന്‌ നിലവിലുണ്ടായിരുന്ന പത്രമാസികകളിലൂടെയായിരുന്നു. വാമൊഴിയില്‍നിന്ന്‌ അച്ചടിയിലേക്ക്‌ സാഹിത്യം മാറുന്നതിന്റെ ഒരു ഘട്ടം കുടിയാ ണിത്‌. അന്നുവരെയുള്ള എഴുത്തുകാര്‍ക്ക്‌ ലഭിക്കാതിരുന്ന ഈ സൌകര്യം വെണ്‍മണിക്കവിതകളെ ആസ്വദിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളമുളള അനു വാചകരെ സഹായിച്ചു. അന്നു നിലവിലുണ്ടായിരുന്ന മാസികകളിലെല്ലാം ഇവ രുടെ കവിത പ്രതൃക്ഷപ്പെട്ടു. പരസ്പരമുള്ള കുശലാന്വേഷണങ്ങള്‍ പോലും പദ്യ ത്തിന്റെ ഘടനയിലായി. മലയാള മനോരമ പത്രം, ഭാഷാപോഷിണി, വിദ്യാവിനോ ദിനി, കവനകരനമുദി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രതാധിപരായിരുന്ന രസിക രഞ്ജിനി മുതലായ മാസികകള്‍ അന്ന്‌ കവികള്‍ക്ക്‌ എഴുതാനുള്ള സാഹചര്യവും പ്രോത്സാഹനവും ഒരുക്കി. എല്ലാവരോടും ‘“കവിതളെഴുതിക്കൂട്ടാന്‍” കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ആഹ്വാനം ചെയ്തു. അതനുസരിച്ച്‌ അല്‍പമെങ്കിലും കവിതാവാസനയു ളളവര്‍ കവിതയെഴുതാന്‍ തുടങ്ങി. പുരാണങ്ങള്‍ വിട്ട കണ്ണില്‍ക്കണ്ടതിനെ യെല്ലാം കവിതാവിഷയമാക്കാന്‍ മാതൃക ലഭിച്ചതോടെ കവിത കൂടുതല്‍ ജനകീയ മാവുകയായിരുന്നു. അതോടെ കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ച്‌ പൊതു വായും ചര്‍ച്ചകള്‍ നടക്കുകയും പലതരം വാദ്രപതിവാദങ്ങള്‍കൊണ്ട്‌ സാഹിത്യമ ണ്ഡലം സജീവമാവുകയും ചെയ്തു. സംസ്കൃതപദബഹുലമായ സാഹിത്യരചന യെക്കാള്‍ മലയാളത്തിന്റെ തെളിമയുള്‍ക്കൊള്ളുന്ന രചനകള്‍ വായനക്കാരെ രസി പ്പിച്ചു. ഇവിടെ സാഹിത്യാസ്വാദന സംസ്‌കാരം മാറി വരുന്നതായി കാണാം. പത്ര മാസികകളിലുടെ ലഭിച്ച ര്രചാരമാണ്‌ വെണ്‍മണിക്കാവ്യപാരമ്പര്യത്തെ സജീവമാ ക്കിയതെന്ന്‌ പറയാം. പല കൃതികളെക്കുറിച്ചുമുളള അഭിപ്രായങ്ങളും വിമര്‍ശന ങ്ങളും മാസികകളില്‍ പ്രതൃക്ഷപ്പെടാന്‍ തുടങ്ങി. കവികളെ പക്ഷികളോടും മൃഗ 28 ങ്ങളോടും ഉപമിക്കുന്ന കാവ്യങ്ങള്‍, പ്രാസസംബന്ധമായി കേരളവര്‍മ്മയും ഏ. ആറും തമ്മില്‍ നടന്ന വാദകോലാഹലങ്ങള്‍ എന്നിവയും നോവല്‍ പോലുള്ള പുതിയ സാഹിത്യരുപങ്ങളുടെ കടന്നുവരവ്‌, ഗദൃത്തിന്റെ വികാസം എന്നിങ്ങനെ പാശ്ചാത്ൃയസംസ്കാരത്തിന്റെ സ്വാധീനം മുലം സാഹിത്യത്തിലുണ്ടായ മാറ്റങ്ങളും സാഹിത്ൃരംഗത്തെക്കുറിച്ച ഒരു പുതിയ കാഴ്ചപ്പാട്‌ ജനങ്ങളിലുണ്ടാക്കി. ഇതിന്‌ കാരണമായത്‌ വിദ്യാഭ്യാസത്തിന്റെ പ്രചാരം തന്നെയായിരുന്നു. ശുദ്ധ മലയാള ത്തിന്റെ ഭാഗത്തേക്കായിരുന്നു ജനങ്ങള്‍ കുടുതല്‍ ആകൃഷ്ടരായത്‌. സംസ്കൃത പദങ്ങള്‍ ഒട്ടും ചേര്‍ക്കാതെ പച്ചമലയാളത്തില്‍ കാവ്യം രചി ക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത്‌ ഇത്തരത്തിലുള്ള കാവ്യങ്ങളും ഈ കാലത്ത്‌ രചിക്കപ്പെട്ടു. പച്ചമലയാള പ്രസ്ഥാനം എന്നാണ്‌ മലയാളസാഹിതൃത്തില്‍ ഇത്‌ അറിയപ്പെട്ടത്‌. “എഴുത്തച്ഛന്റെ ഭാഷാക്രമക്കണക്കിനെ” ആദരിച്ച്‌ മലയാള പദങ്ങ ളോടൊപ്പം ലളിത സംസ്കൃത പദങ്ങളെയും വിഭക്ത്യന്തങ്ങളെയും സ്വീകരിച്ച്‌ ഒരു പുതിയ രൂപം കൈവരിക്കുകയാണ്‌ ചെയ്തത്‌. ഭാഷയില്‍ ഇവര്‍ ചെയ്ത പരിശ്രമങ്ങള്‍ പലതാണ്‌. നാടോടി വിജ്ഞാനീയ ത്തിലും (Folklore) കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവര്‍ സംഭാവനകള്‍ ചെയ്തിട്ടുണ്ട്‌. കേരളം മഹാകാവ്യം തുടങ്ങിയ രചനകള്‍ തനതായ ചരിത്രത്തെ രേഖപ്പെടുത്താനുള്ള അന്വേഷണങ്ങളുടെ ഫലമാണ്‌. ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപപ്പെടുന്നതിന്‌ മുമ്പ്‌ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നിങ്ങനെ മൂന്നായി പിരിഞ്ഞുകിടന്നിരുന്ന നാട്ടിൽ ഭാഷയിലും ആചാരങ്ങളിലും സംസ്കാരങ്ങളിലും വളരെ വ്യത്യാസങ്ങള്‍ ഉണ്ടായി രുന്നു. അക്കാലത്തെ സാഹിത്യരചനയുടെ കാര്യത്തിലും ഈ വൃത്യാസം (als മാണ്‌. ഈ കാലഘട്ടത്തില്‍ വടക്ക്‌, തെക്ക്‌ ഭാഗങ്ങളിലെ സാഹിത്യകാരന്മാര്‍ പര സ്പരം മത്സരബുദ്ധി വെച്ചുപുലര്‍ത്തി. വടക്ക്‌ ഭാഗത്ത്‌ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി വെണ്‍മണിവഡപ്രസ്ഥാനം രുപംകൊണ്ടപ്പോള്‍ തെക്ക്‌ സംസ്കൃതപക്ഷപാതികളായ 29 കേരളവര്‍മ്മ (പ്രസ്ഥാനക്കാര്‍ സാഹിത്യപരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന. സാഹി ത്യരംഗത്ത്‌ ഇവര്‍ തമ്മില്‍ സ്വകാര്യമായ കിടമത്സരങ്ങളും ഉണ്ടായിരുന്നു. ഭാഷാ ഭിമാനികളായ വെണ്‍മണിപാരമ്പര്യക്കാരുടെ നിലയാണ്‌ പിന്നീട്‌ മലയാള ഭാഷാ സാഹിത്യത്തിന്‌ വഴികാണിച്ചത്‌ എന്നത്‌ മലയാളഭാഷയുടെ വളര്‍ച്ചയില്‍ ഇവര്‍ക്കു ണ്ടായിരുന്ന ദീര്‍ഘവീിക്ഷണത്തിന്‌ തെളിവാണ്‌. സാഹിത്യകാരന്‍ കയ്യാളുന്ന ആശയസംഹിതകള്‍ അറിഞ്ഞോ അറിയാ തെയോ എഴുത്തില്‍ കടന്നുകൂടും. ആശയസംഹിതകള്‍ കൊണ്ടും പ്രത്യയ ശാസ്ത്രം കൊണ്ടും സാഹിത്യകാരന്‍മാര്‍ നിര്‍മിച്ചെടുക്കുന്ന ഉത്പന്നമാണ്‌ സാഹി തൃകൃതി. ആശയസംഹിതകള്‍ വ്യത്യാസപ്പെടുന്നതിനനുസരിച്ച്‌ സാഹിത്യസമ്മ്വ ദായങ്ങളിലും മാറ്റം വരുന്നു. വെണ്‍മണിക്കവികളുടെ സാഹിത്യകൃതികള്‍ നിരീ ക്ഷിച്ചാല്‍ അവയില്‍ നിലവിലുള്ള കാവ്യസമ്്രദായങ്ങളില്‍ നിന്നും പരികല്പനക ളില്‍നിന്നും കാലികമായ പരിവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ സാഹിത്യവുമായി തര്‍ജ്ജമ വഴിയെങ്കിലും ഇവര്‍ പരിചയപ്പെട്ടി രുന്നു എന്നതാണ്‌ ഒന്നാമത്തെ സംഗതി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഹാംലറ്റ്‌ തര്‍ജ്ജമ ഉദാഹരണമാണ്‌. കൊട്ടാരത്തില്‍ ശങ്കുണ്ിക്ക്‌ തമ്പുരാനയച്ച കത്തില്‍ ഇതിന്റെ പരാമര്‍ശമുണ്ട്‌. ““ഒരു ഭാഷയിലന്നു തീര്‍ത്ത ഹാംലെ- റ്റൊരുമട്ടച്ചടി തീര്‍ന്ന വാശിയായീ" എന്ന്‌ ഇതില്‍ പറയുന്നു. ഒഥല്ലോ തര്‍ജ്ജമ ചെയ്തെങ്കിലും അച്ചടിച്ചില്ല. അടുത്തത്‌ ദേശീയ്രപസ്ഥാനത്തിന്റെ സ്വാധീനമാണ്‌. ര്രകടമായി ഇവരുടെ കൃതികളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷമോ സ്വാതന്ത്രസമര ത്തിന്റെ പടഹധ്വനികളോ കാണാനില്ലെങ്കിലും നടുവം മഹന്റെ ഗാന്ധി, ആശ്രമപ' “പി.വി. കൃഷ്ണവാരിയര്‍ (പ്രസാ), കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്ധ്ുരാല്‍ തിരുമന സിലെ കൃതികള്‍ 5 (ലക്ഷമീസഹായം അച്ചുകൂടം, കോട്ടക്കല്‍, കൊ.വ.1103 30 വേശം എന്നീ കൃതികള്‍ ഗാന്ധിയോടുള്ള ഭക്തിയും സ്വാതന്ത്ര സമരത്തോടുള്ള അനുഭാവവും (്പകടിപ്പിക്കുന്നതാണ്‌. വള്ളത്തോളിന്റെ എമന്റ്‌ ഗുരുന്ഥല്‍ എന്ന കവിതയോട കിടപിടിക്കുന്ന ഒന്നാണ്‌ നടുവം മഹന്റെ ഗാന്ധ? എന്ന കവിത. ഇത്ത രത്തിലുള്ള കൃതികളെല്ലാം തന്നെ വെണ്‍മണിഗ്രസ്ഥാനത്തിന്റെ സാമുഹ്യര്രതിബ ദ്ധതയ്ക്ക്‌ ഉദാഹരണമാണ്‌. എന്നാല്‍ കാലക്രമത്തില്‍ ഇവയൊന്നും ശ്രദ്ധിയ്ക്ക പ്പെടാതെ പോവുകയും ചിലരുടെയെങ്കിലും കൃതികളില്‍ കാണുന്ന അശ്ലീലപരാ മര്‍ശങ്ങളുടെ പേരില്‍ വെണ്‍മണിക്കവിതകള്‍ സാഹിത്യത്തിന്റെ സദാചാര സങ്കല്‍പങ്ങള്‍ക്ക്‌ അനഭിമതമാണെന്ന്‌ മുദ്രകുത്തപ്പെടുകയും ചെയ്തു. സമൂഹത്തിന്റെ വളര്‍ച്ചയെ ഒരു സാംസ്കാരിക പ്രകിയയായി കണക്കാ ക്കാം. സമൂഹ സംസ്കാരത്തില്‍ വരുന്ന മാറ്റം കലയിലും സാഹിത്ൃത്തിലും ശ്രമേണ പ്രതിഫലിക്കുന്നു. വെണ്‍മണിഗ്രസ്ഥാനവും ഒരു മാറ്റത്തിന്റെ സൂചകമാ ണ്‌. സാഹിത്യ സാമുഹ്യരംഗമത്ത ചലനങ്ങള്‍ നേരിട്‌ കലയിലേക്ക്‌ കട ക്കുകയല്ല. അത്‌ കലയില്‍ (പതിഫലിപച്ചിക്കുന്ന (all വളര സങ്കീര്‍ണമാണ്‌. സമുഹത്തിന്‌ പൊതുവെ ഒരു മന:സാക്ധിയുണ്ട്‌. സമൂഹത്തിന്റെ ചരിത്രത്തെ (ചതിനിധാനം ചെയ്യുന്ന ഓരോ ഘട്ട ത്തയും അത്‌ പ്രതിഫലിച്ചിക്കുന്നുണ്ട്‌. അതിനെയാണ്‌ നാം സമമു ഹ്യമന:സാക്ഷി എന്നു പറയുന്നത്‌. അത്‌ ഓാരോ വ്യക്തിയിലും തിഫലിക്കുക ഓാരോ തരത്തിലായിരിക്കും. ഉദാഹരണമായ! മല യാള സാഹിത്യത്തിലെ ആധുനികതയ്ക്ക്‌ തുടക്കമിട്ട കാൊട്ുങ്ങല്ുര്‍ കവികളെ പരിശോധിക്കുക. അന്നവര്‍ പ്രതിന്നിധാനം ചയ്ത സാമു പഹ്യമന:സാക്ഷി വളര പതുക്കെ വളരാ൯ തുടങ്ങിയ ബ്വര്‍ഷ്ധഥാസമു ഹമാണ്‌. പഴയ ജാതി ജന്മി നാടുവാഴി കാലത്ത്‌ പതുക്ക പതു മക്കയായ/ ബ്യര്‍ഷ്ഥാസമുഹവ്ുും സംസ്കാരവ്യം വവളൂര്‍ന്നുവരികയാ 31 യിരുന്നു. അത്‌ ഗചകടമായി കണ്ടത്‌ ഭാഷയുടെയും സാഹിത്യത്ത? മന്റ്യും രുചത്തിലാണ്‌. കാട്ുങ്ങല്ലൂര്‍ HAN GAANLIID)BS പൊതു വേയുള്ള ഒരു സ്വഭാവം ജനങ്ങളിലേക്ക്‌ അവര്‍ ഇറങ്ങിച്ചെന്നു എന്നുള്ളതാണ്‌. ഇത്‌ കാടുങ്ങല്ര്‍ കവികള്‍ക്ക്‌ മുഴുവന്‍ ബ്വാധക മാണ്‌, പക്ഷ ഇത്‌ ഗ്ചതിഫലിക്കുന്നത്‌ ഓാരോരുത്തരിലും ഓാരോ മാതിരിയാണ്‌. മവങണ്‍്മണി അച്ഛന്റെ രീതിയല്ല വെങ്മണിമഹന്റ്ത്‌. കുഞ്ഞിക്കുട്ടന്‍ തനമ്ധൃരരാന്‍ വേറേയാണ്‌. കൊച്ചുണ്ണി തമ്ധരാല്‍ മറ്റോ രു തിതിയിലാണ്‌. എങ്കിലും അവമരല്ലാവരും കാവ്യഭാഷമയ ജനജ? allmomlaag പൊതുസ്ഥലമത്തക്ക്‌ ഇറക്കിനിര്‍ത്തിയവരാണ്‌, ദേവഭാഷയായ സംസ്ക്യതത്തി്തെ നാട്ടുഭരണമത്തെ ചോദ്യം ചെയ്ത്‌ മലയാള ഭാഷയെ ഉയര്‍ത്തിച്ചിടിച്ചവരാണ്‌. സമൂഹത്തിലെ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന രചനകള്‍ എന്ന നിലയില്‍ വെണ്‍മണി പ്രസ്ഥാനം ഗ്രാധാന്യം അര്‍ഹിക്കുന്നു. ക്ഷണികമായ കാര്യങ്ങളെയും വസ്തുക്കളെയും സാഹിത്യരുപങ്ങളായി ആവിഷ്കരിക്കുന്ന സ്വഭാവം ഭാഷയില്‍ തുടങ്ങിവെച്ചത്‌ വെണ്‍മണിക്കവികളാണ്‌. വെറും കാവ്യകനതുകങ്ങളായി ഇവയെ നീക്കി നിര്‍ത്തിയാല്‍ത്തന്നെയും ഒരു കാലഘട്ടത്തെ സ്വാധീനിക്കുകയും കാവ്യ ലോകത്തെ സജീവമായി നിലനിര്‍ത്തുകയും കാവ്യരംഗത്ത്‌ വന്ന മാറ്റങ്ങളെ അട യാളപ്പെടുത്തുകയും ചെയ്യുന്ന ചരിത്രരേഖകളാണ്‌ വെണ്‍മണിക്കവിതകള്‍. പറയ പ്പെടാത്തതു കണ്ടെത്തുന്നതില്‍ സാഹിത്യ സൃഷ്ടി വായിക്കപ്പെടുന്ന കാലത്തിനു വലിയൊരു പങ്കുണ്ട്‌. സാഹിതൃ സൃഷ്ടിയുടെ രൂപം, രീതി, അര്‍ത്ഥം, എന്ന രീതി യില്‍ വെണ്‍മണിക്കവിതകളെ മനസിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ചരിത്ര ത്തിന്റെ ഒരു “ഉല്‍പന്ന്‌മെന്ന നിലയില്‍ ഇവയെ മനസിലാക്കാനുള്ള ശ്രമം കൂടി തുടര്‍ന്നുള്ള അധ്യായങ്ങളിലൂടെ നടത്തുകയാണ്‌. * കെ.ഇ. എന്‍. കുഞ്ഞഹമ്മദ്‌. “സാഹിതൃകലാ രംഗത്തെക്കുറിച്ച്‌ ഇ. എം. എസ്‌ സംസാ രിക്കുന്നു”, പണയം കവിത സംസ്കാരം, (അരീന, എടപ്പാള്‍, 1999) പുറം 196. 32 അധ്യായം 2 വെണ്‍മണി പ്രസ്ഥാനം സാധാരണ മനുഷ്യനെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സമസ്യകള്‍ക്കെല്ലാം ഭാവനയിലുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഏതു ദേശത്തും കാണാം. നാടോടി പാരമ്പര്യത്തെ സമ്പന്നമാ ക്കുന്നത്‌ അതതു ദേശത്തു പ്രചരിച്ചുവരുന്ന പുരാവ്യത്തങ്ങളും ഐതിഹ്യങ്ങളും നാടന്‍ പാട്ടുകളും കഥകളുമാണ്‌. മഹാന്മാരായ വ്യക്തികളുടെ ഉത്ഭവത്തെക്കു റിച്ചും മനുഷ്യഭാവന ചില കഥകള്‍ മെനഞ്ഞെടുക്കാറുണ്ട്‌. തുഞ്ചത്ത്‌ രാമാനു ജനെഴുത്തച്ഛന്‍ മഹാഭാരതയുദ്ധം നേരില്‍ക്കണ്ട ഗന്ധര്‍വ്വന്റെ അവതാരമാണെന്നും അദ്ദേഹത്തിന്റെ പിതാവ്‌ ബ്രാഹ്മണനാണെന്നുമുള്ള കഥകള്‍ ഇത്തരത്തില്‍ പ്രചരി ച്ചവയാണ്‌. ഭാഷാകവിതയുടെ വികാസത്തിനായി അക്ഷീണം (ഗ്രയത്നിച്ച വെണ്‍മണി അച്ഛന്‍, മഹന്‍ എന്നിവരെക്കുറിച്ചും ഇങ്ങനെയൊരു കഥ പ്രചരിച്ചുവ രുന്നുണ്ട്‌. അത്‌ താഴെ പറയും പ്രകാരമാണ്‌. പഴയ കൊച്ചിരാജ്യത്തെ വെള്ളാരപ്പിള്ളി ദേശത്ത്‌ വെണ്‍മണി ഇല്ലം എന്ന പ്രസിദ്ധമായ നമ്പുതിരിഗൃഹത്തില്‍ ജനിച്ച മന്ദബുദ്ധിയായ ബ്രാഹ്മണകുമാരന്‍ വേദാധ്യയനത്തിനായി തൃശിവപേരൂര്‍ ബ്രഹ്മസ്വം മഠത്തില്‍ എത്തി. വടക്കുംനാഥ ക്ഷ്േതത്തിലെ ശ്രീകോവിലിന്റെ ഭിത്തിയില്‍ ഉണ്ടായിരുന്ന ഒരു യക്ഷിയുടെ ചിത്ര ത്തില്‍ ആകൃഷ്ടനായ ഈ കുമാരന്‍ ആ യക്ഷിയുമായി രമിച്ചു. ഒടുവില്‍ അധ്യ യനം കഴിഞ്ഞ്‌ അദ്ദേഹം ഇല്ലത്തേക്ക്‌ തിരികെ പോയപ്പോള്‍ യക്ഷിയും കുടെ പോന്ന്‌ ഇല്ലത്ത്‌ വാസമുറപ്പിച്ചു. പിന്നീട ഈ കുമാരന്‍ അച്ഛന്റെ നിര്‍ബന്ധ്രപ കാരം മറ്റൊരന്തര്‍ജ്ജനത്തെ വേട്ടു. അതില്‍ ഉണ്ണിയുണ്ടായപ്പോള്‍ ആ ഉണ്ണിയുടെ ഉപനയനത്തിന്‌ ആദ്യം ഭിക്ഷ കൊടുക്കാനാശിച്ച്‌ അന്തര്‍ജ്ജനത്തിന്റെ വേഷത്തി ലെത്തിയ യക്ഷിയെ അവിടെയുള്ളവര്‍ തല്ലിപ്പുറത്താക്കി. ഇതില്‍ മനസ്സു വിഷമിച്ച 33 യക്ഷി പ്രസ്തുത കുടുംബത്തെ ശപിച്ചു. ആ ശാപം ഇങ്ങനെയായിരുന്നു: “ഇനി മൂന്നു തലമുറ കഴിഞ്ഞാല്‍പ്പിന്നെ ഈ തറവാട്ടില്‍ ഉണ്ണിയുണ്ടായിട്ട ഉപനയനം കഴിയ്ക്കാന്‍ സംഗതിയാവുകയില്ല, നിശ്ചയം തന്നെ. എന്നാല്‍ ഇപ്പോള്‍ ഒരു വ്യാഴ വട്ടത്തിലധികം കാലമായി എന്റെ സാന്നിധ്യം ഈ സ്ഥലത്ത്‌ ഉണ്ടായിട്ടുള്ളതിന്റെ ഫലമാഹാത്മ്യം ഹേതുവായിട്ടു ഒടുവില്‍ രണ്ടു തലമുറയ്ക്കുണ്ടാവുന്ന രണ്ടു പുരു ഷന്മാര്‍ സരസ്വതീപ്രസാദം കൊണ്ട്‌ വിശ്വവിശ്രുതന്മാരായിത്തീരുകയും ചെയ്യും”. ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഇക്കാര്യം സൂചിപ്പിക്കുന്നതു നോക്കുക: വെണ്‍മണി? നന്ധ്ുരിച്ചാടന്മാരുട സാക്ഷാല്‍ തറവാട്‌ ഇച്ചോള്‍ പുരു ഷറ്മാതില്ലാമത ശുമ്്യപായമായിരിക്കുന്നത്‌ ആ യക്ഷിയുടെ ശാപം കൊണ്ടും ഒടുവിലമത്ത തലമുറക്കാരും ഒകാല്ലം 17066-02മാണ്ടു വ്യത്വികമാസത്തില്ുും 10ഭാമാണ്ടു മകരമാസത്തിലുമായ? ദേഹവ? യോഗം ചെയ്തവരുമായ വെങ്മണി അച്ഛ൯നനമ്പുതിരിച്ചാടും മഹ൯ നമ്പുതിരിച്ചാടും വിശ്വവിശമുതന്മാരായിത്തീര്‍ന്നത്‌ ആ യക്ഷിയുടെ അനുഗ്രഹമാഹാത്മ്യം കൊണ്ടുമാണെന്നുള്ളത്‌ വിശേഷിച്ച്‌ പറയണ മമന്നില്ചല്ലോ. ഇപ്ചോള്‍ ഉള്ള വെണ്‍്മണ? നമ്പുരിച്ചാടല്‍്മാര്‍ പണ്ടേ തമന്ന ഈ കുടുംബത്തിത്‌ നിന്നു പിരിഞ്ഞു പോയില്ലഭ്ള ഒരു അച്ഛന്‍ നന്പ്യതിരിച്ഛചാടിലല ശാഖയില്യണ്ടായിമ്ുളൂളവരാണ്‌.' വെണ്‍മണിമാരുടെ കവിത്വസിദ്ധിയുടെ കാരണമായി വൃ്രചരിച്ചുവരുന്ന ഐതിഹ്യമാണിത്‌. “യക്ഷിയുടെ അനുഗ്രഹത്താല്‍ പ്രസിദ്ധരായിത്തീര്‍ന്ന” ഒടുവി ലത്തെ വെണ്‍മണി നമ്പൂരിപ്പാടന്മാരാണ്‌ വെണ്‍മണി അച്ഛനും (പരമേശ്വരന്‍ നന്പൂ തിരിപ്പാട, 1817-1890) വെണ്‍മണിമഹനും (കദംബന്‍ നമ്പുതിരിപ്പാട, 1844-1893). ' കൊട്ടാരത്തില്‍ ശങ്കുണ്ണി. “വെണ്‍മണി നമ്പൂരിപ്പാടന്മാര്‍', ൭എതിഹ്യമാല (കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 2006) പുറം 116-21. 34 വെണ്‍മണിഡപ്രസ്ഥാനം എന്ന്‌ പിന്നീട്‌ അറിയപ്പെട്ട സാഹിതൃശാഖയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും കാരണമായത്‌ ഇവരാണ്‌. ഈ സാഹിത്യ്രസ്ഥാന ത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അതില്‍ കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കുകയാണ്‌ മുഖ്യമായും ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. വെണ്‍ മണിപ്രസ്ഥാനംഃ ഉത്ഭവവും വളര്‍ച്ചയും പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി രൂപം കൊണ്ട സാഹിത്യപരിശ്രമങ്ങളാണ്‌ വെണ്‍മണിഡ്രസ്ഥാനം എന്ന പേരില്‍ പൊതുവെ വ്യവ ഹരിക്കപ്പെടുന്നത്‌. കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിലെ ്രസിദ്ധി പുരാതനകാലം തൊട്ടേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്‌. പഴയകാലം മുതല്‍ തന്നെ ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ള ദേശമാണത്‌. പുരാതന കൊടുങ്ങ ല്ലൂര്‍ “അശ്മകം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വിദേശസഞ്ചാരികളുടെ വിവര ണത്തില്‍ ഈ നഗരത്തെ “മുസിരിസ്‌” എന്നാണ്‌ പ്രതിപാദിച്ചു കാണുന്നത്‌. സംഘം കൃതികളില്‍ മുചിരി എന്നും മറ്റു തമിഴ്‌ സാഹിതൃകൃതികളില്‍ മാകോതൈ, വഞ്ചി, കൊടുങ്കോളൂര്‍ എന്നും ഈ ദേശത്തെ സൂചിപ്പിക്കുന്നു. പെരു മാള്‍ വാഴ്ചക്കാലത്ത്‌ കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലം-കൊടുംകോളൂര്‍ - കൊടുങ്ങല്ലൂരായി മാറിയിരിക്കണം എന്നൊരഭി്രായവും ഉണ്ട്‌. ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ്‌ കൊടുങ്ങ ല്ലൂര്‍ എന്ന്‌ പ്ലിനി (റോമന്‍സഞ്ചാരി) രേഖപ്പെടുത്തുന്നു. കുലശേഖരന്മാരുടെ കാലത്ത്‌ മഹോദയപുരമെന്നും ഈ പ്രദേശം അറിയപ്പെട്ടു. സാഹിതൃകൃതികളില്‍ ആദ്യം കൊടുങ്ങല്ലൂരിന്റെ പേര്‍ രേഖപ്പെടുത്തിയിട്ടു ള്ളത്‌ ഇളങ്കോഅടികളുടെ ചിലപ്പതികാരത്തിലാണ്‌. കൊടുങ്ങല്ലൂരില്‍ വെച്ച്‌ രചി യ്ക്കപ്പെട്ടതായി കരുതുന്ന ഈ കാവ്യം ചോള, പാണ്ഡ്യ, ചേരരാജ്യങ്ങളില്‍ മൂന്നിട “സി. അച്യുതമേനോന്‍. “കൊടുങ്ങല്ലൂര്‍ നൂറ്റാണ്ടുകളിലൂടെ, ഭാഷാപോഷിണി (1987, ജൂണ്‍-ജൂലൈ) പുറം 73. 35 ങ്ങളിലായി കഥ നടക്കുന്ന രീതിയിലാണ്‌ അവതരിപ്പിക്കുന്നത്‌. കോവലനും കണ്ണ കിയും മുഖ്യകഥാപാത്രങ്ങളായ ഈ കാവ്യത്തില്‍ കണ്ണകിയുടെ മഹത്വം തിരിച്ച റിഞ്ഞ ചേരന്‍ ചെങ്കുട്ടവൻ ചേരരാജ്യമായ കൊടുങ്ങല്ലൂരില്‍ കണ്കീഗ്രതിഷ്ഠ നട ത്തിയെന്നും പറയുന്നു. ഈ കണ്ണകിയാണ്‌ കൊടുങ്ങല്ലൂര്‍ ഭഗവതി എന്നത്രെ വിശ്വാസം. ഇളങ്കോഅടികളുടെ ചിലപ്പതികാരകഥയില്‍ ചേരതലസ്ഥാനമായ വഞ്ചിയെ ക്കുറിച്ചുള്ള വര്‍ണനയില്‍ വഞ്ചി സര്‍വകലാശാലയെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണുന്നുണ്ട്‌. ക്ഷേത്രത്തിനു തൊട്ടുകിടക്കുന്ന പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്ന വിജ്ഞാ നശാഖകളെക്കുറിച്ചുളള വിവരണത്തില്‍ ““ഉലകായതമേ പനത്തം ചാങ്കിയം നൈയായികം വൈചേടികം, മീമാഞ്ചകം” എന്നിങ്ങനെ അവിടത്തെ പഠനവിഷയങ്ങളെ പ്പറ്റി ഗ്രതിപാദിക്കുന്നു. ഇവ ലോകായതം, ബദ്ധം, സാംഖ്യം, ന്യായം, വൈശേഷികം, മീമാം സകം എന്നീ ആറ്‌ ദര്‍ശനങ്ങളാണ്‌. ഇവയെല്ലാം അതീവ(്രാധാന്യത്തോടെ ഇവിടെ പഠിപ്പിച്ചിരുന്നു എന്നും വഞ്ചിയുടെ മഹത്വം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു എന്നും കാവ്യം സുചന നല്‍കുന്നുണ്ട്‌. ഒരു വിജ്ഞാനകേന്ദ്രം എന്ന നിലയിലും വ്യാപാരകേന്ദ്രം എന്ന നിലയിലും കൊടുങ്ങല്ലൂരിന്റെ ്രശസ്തി പണ്ടുമുതല്‍ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. പെരുമാക്കളുടെ ഭരണകാലത്തും കൊടുങ്ങല്ലൂര്‍ വൈദേശികബന്ധം കൊണ്ടും കലകളുടെയും സാഹിത്ൃത്തി ന്റെയും പഷ്കല്യംകൊണ്ടും പ്രശസ്തി നേടിയിരുന്നു. 36 കേരളത്തില്‍ പെരുമാള്‍ ഭരണം സ്ഥാപിക്കുന്നത്‌ തൊട്ട കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയസാംസ്കാരിക ചരിത്രം പ്രാധാന്യം ആര്‍ജിക്കുകയുണ്ടായി. കേരളത്തില്‍ അന്ത:ഛിഗ്രങ്ങള്‍ പെരുകിയപ്പോള്‍ പരിഹാരത്തിനായി പുറമേ നിന്ന്‌ ഒരു ക്ഷ്രി യനെ ക്ഷണിച്ചുകൊണ്ടു വന്ന്‌ പന്ത്രണ്ട്‌ കൊല്ലക്കാലം പെരുമാളായി അവരോധി ക്കുന്ന കീഴ്വഴക്കം തുടങ്ങി. തിരുനാവായ മണല്‍പ്പുറത്തുവെച്ച്‌ ഓരോ പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴും പുതിയ ഭരണാധികാരിയെ അവരോധിക്കുന്ന ഈ നിയമ ത്തോടെയാണ്‌ കേരളത്തില്‍ പെരുമാള്‍ ഭരണം ആരംഭിച്ചതെന്ന്‌ പറയപ്പെടുന്നു. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ്‌ കേരളത്തില്‍ പെരുമാള്‍ ഭരണം തുടങ്ങി. ആദ്യം അവര്‍ പൊന്നാനിയുടെയും കൊടുങ്ങല്ലൂരിന്റെയും ഇടയിലുള്ള കടല്‍ക്കരയില്‍ ആണ്‌ സ്ഥാനമുറപ്പിച്ചത്‌. ഇന്ന്‌ വന്നേരിനാട്‌ എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ പെരുമാക്കന്മാര്‍ വന്ന്‌ സ്വരൂപം സ്ഥാപിച്ചതെന്നും ഇവര്‍ വന്നു കയറിയതുകൊ ണ്ടാണ്‌ ആ നാടിന്‌ വന്നേറി (വന്നേരി) എന്ന നാമം ലഭിച്ചതെന്നും ഒരഭിപ്രായമു ണ്ട്‌. ഇവരുടെ സ്വരുപം പെരുമ്പടപ്പ്‌ എന്നും അറിയപ്പെട്ടു. മലയാളത്തിലെ സകല ക്ഷത്രിയരുടെയും മൂലം വന്നേരിയാണെന്ന്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പു രാൻ “കേരളം” എന്ന ചരിത്രകാവ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌.. ഇങ്ങനെ ആദ്യ മായി വന്ന പെരുമാളുടെ വംശത്തില്‍പ്പെട്ടവരാണ്‌ കൊടുങ്ങല്ലൂര്‍ കോവിലകാംഗ ങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. കച്ചല്‍ക്കച്ചവടത്തില്‍്്‌ സയകര്യം നോക്കിയിട്ടവണം പരുമാക്ക ന്മാര്‍ കടല്‍ക്കരയിത്‌ സ്ഥാനം പിടിച്ചത്‌. അവര്‍ രുചിഭദമന്ുസതരിച്ച്‌ പിന്ന ഒതക്കോട്യ നിങ്ങി ചേറ്റുവാ മണല്‍്ച്കുറം, മതിലകം മുത ലായ പല! സ്ഥലങ്ങളിലും താമന്നീച്ചിട്ടുള്ളതിന്നു തെളിവ്യുകളുണ്ട ദത. ഒടുവിത്‌ അവര്‍ ഒകാടുങ്ങല്ലുരാണ്‌ സ്ഥിരമായ? താമസമുറച്ചഛിച * കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. കേരളം (ദേവി ബുക്ക്‌ സ്റ്റാള്‍ കൊടുങ്ങ ല്ലൂര്‍, 2008). “വന്നേരി നാട്ടിനകമാണിഹ കോവിലന്മാര്‍ വന്നേറിയാല്‍ കുടിയിരുപ്പതു മുന്‍മുതല്‍ക്കേ.” 37 ത്‌. അങ്ങനെ പെരുമാള്‍ ഭരണകാലത്തോളം പഴക്കമുണ്ട്‌ കൊടുങ്ങ ല്ര്‍ കോവിലകത്തിന്‌-രാജഗ്യഹത്തിന്‌.' ഈ കോവിലകം വൃത്ൃയസ്തകാലഘട്ടങ്ങളില്‍ ഭാഷയ്ക്കും സാഹിത്യ ത്തിനും ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്മരണീയമാണ്‌. ഇതില്‍ ഒന്നാംഘട്ടം ക്രിസ്തുവര്‍ഷം രണ്ടാംനുറ്റാണ്ടില്‍ പെരുമാളായി വാണിരുന്ന ചേരന്‍ ചെങ്കുട്ടവന്റെ അനുജന്‍ ഇളങ്കോ അടികളുടെ ചിലപ്പതികാര രചനയാലാണ്‌ ശ്രദ്ധേയമാകുന്നത്‌. മലയാളിയായ ഒരു കവി രചിച്ച തമിഴ്കാവ്യം എന്ന നിലയില്‍ ഈ കാവ്യം പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌. രണ്ടാംഘട്ടം കൊല്ലവര്‍ഷാരംഭത്തിനടുത്ത്‌ മഹോദയപുരം കേന്ദ്രമാക്കി കേരളം വാണ കുലശേഖരവര്‍മ്മയുടെ കാലമാണ്‌. തപതീസംവരണം, സുഭദ്രാധന ഞ്ജയം എന്നീ സംസ്കൃതകാവ്യങ്ങളും മുകുന്ദമാല എന്ന സ്തോത്രകൃതിയും രചിച്ച കുലശേഖരന്‍ ഇദ്ദേഹമാണെന്ന്‌ കരുതുന്നു. ഇദ്ദേഹത്തിന്റെ സദസ്യനായ തോലന്റെ പ്രാധാന്യം എടുത്തു പറയേണ്ടതുണ്ട്‌. ശുദ്ധമലയാള ഭാഷയില്‍ കുടിയാ ടുത്തിനായി തോലന്‍ നിര്‍മ്മിച്ച ശ്ലോകങ്ങള്‍ മലയാളഭാഷയിലെ ഇത്തരം പരിശ്രമ ങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. സംസ്കൃതഭാഷയെയും വ്യാകരണനിയമങ്ങളെയും പരിഹസിക്കുന്ന അനേകം ശ്ലോകങ്ങള്‍ തോലന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്‌. മല യാളഭാഷയെ അരങ്ങില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ഒന്നാമത്തെ കവി ഇദ്ദേഹമാ ണെന്നു പറയാം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാര്‍ നേരിട്ട ഭാഷാപോഷണശ്രമ ത്തില്‍ പങ്കാളികളാവുന്ന കാലമാണ്‌ അടുത്തത്‌. കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയമായ സ്വയംഭരണാധികാരം ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടം കൂടിയായി രുന്നു അത്‌. , കെ.പി.നാരായണപ്പിഷാരടി, “കൊടുങ്ങല്ലൂര്‍ കോവിലകം” ഭാഷാദാോഷിണ? (1987, ജൂണ്‍ -ജൂലൈ) പുറം 66. 38 ചേരതലസ്ഥാനം കൊല്ലത്തേക്കു മാതിയതോടുകുടിത്തമന്ന കൊടു ങ്ങല്ുരിമന്&റ്‌ പതാപശ്വര്യങ്ങള്‍ അസ്തമിച്ചു. പിന്നിട്‌ (കക. പി. 14-00 നുറ്ാണ്ടിത്‌ അതായത്‌ ഏ.ഡ/ 134108 ഓപരിയാറ്റില്യണ്ടായ ഒരു വലിയ ഒവ്വള്ളം്ചൊക്കത്തിന്റ്‌ ഫലമായ? കൊടുങ്ങല്ലൂര്‍ അഴ! മണ്ണു വന്ന്‌ അടഞ്ഞുപോവ്യുകയും പെരിയാര്‍ മതമ്കോമട്ടാഴുക? കൊച്ചു? യില്‍ ഒരു പൃതിയ അഴി ഉണ്ടാകുകയും ഉചയ്തതോടട ഒകാട്ുങ്ങല്ു രിമന്റ്‌ വ്യാപാരപപാധാന്യം നശിച്ച്‌ ആ സ്ഥാനത്തു ഒകൊച്ച്‌ തുറ മുഖ്വരം ഉയരുകയും ചെയ്തു. പെരുമാക്കന്മാരുട പതനത്തിനു ശേഷം കൊടുങ്ങല്ലൂര്‍ കുറേ ക്കാലം പരുമ്പടച്ച്‌ സ്വരുപത്തിമ്ത്‌ അതായത്‌ ഒകാച്ചിരാജവംശ ത്തിന്റെ ആസ്ഥാനമായ! വര്‍ത്തിച്ചു. പതിനഞ്ചാം നൂറ്റാണ്ടിത്‌ അവര്‍ അതുപേക്ഷിച്ച്‌ കൊച്ചിയിലേക്ക്‌ തലസ്ഥാനം മാറ്റ. പിന്നിട്‌ വളര ക്കാലം കാടുങ്ങല്കുരിനുവേണ്ടി കൊച്ചിയും സാമൂതിരിച്ചാടും തമ്മിത്‌ പല യുദ്ധങ്ങളും നടന്നു. ആ സമയമത്താമക്ക ആദ്യം പോര്‍ച്ചഗീസ്ുകാരും പിന്നീട്‌ ഡച്ചുകാരും ഈ യുദ്ധങ്ങളിത്‌ ഇട ചെട്ടുകൊണ്ടിരുന്നു. ഒകാടുങ്ങല്ലൂര്‍ ദ്വീച്‌ ഈ കാലമത്രയും പടിഞ്ഞാറ്റേടത്തു സ്വരുചം എന്ന ഒരു വംശത്തിന്റെ കിഴിലുള്ള ഒരു കൊച്ചു രാജ്യമായ? നിലകൊണ്ടു. സ്വശക്ത? ഇല്ലാത്തതിനാത്‌ ഇവര്‍ക്കു പലപ്പോഴും സാമുതിരിയേയും മറ്റ ചിലപ്ചോള്‍ കാച്ച്‌! ഉയയും അനുകുലിക്കേണ്ടി വന്നു. ഒടുവിത്‌ ഇംഗ്ലീഷ്യകാര്‍ കേരള ത്തിത്‌ അവരുടെ ആധിപത്യം സ്ഥാപിച്ചതോട കൊടുങ്ങലൂര്‍ കൊച്ചിയാട്ു ചേരുകയും ഏതാന്റും കാര്യങ്ങളിത്‌ സ്വയംഭരണാ വകാശമുള്ള ഒരു ഒകാൊച്ചുരാജ്യമായ? വര്‍ത്തിക്കുകയും ചെയ്തു. ഇതാഞ്‌ കൊടുങ്ങല്ലുരിന്റെ സംക്ഷിപ്തചരിതം. ” സി. അച്യുതമേനോന്‍. “കൊടുങ്ങല്ലൂര്‍ നൂറ്റാണ്ടുകളിലൂടെ, ഭാഷാപോഷിണി (1987, ജൂണ്‍-ജൂലൈ) പുറം 77. 39 ഇങ്ങനെ ഭരണകാര്യങ്ങളില്‍ നിന്ന്‌ മുക്തമായി കോവിലകം സ്വതന്ത്രമായി നില്‍ക്കുന്ന കാലത്താണ്‌ കൊടുങ്ങല്ലൂരില്‍ ഗുരുകുലം ആരംഭിക്കുന്നത്‌. കൊടുങ്ങല്ലൂര്‍ ഗുരുകുലം ഗുരുകുലങ്ങള്‍ പ്രാചീനമായ വിദ്യാകേന്ദ്രങ്ങളാണ്‌. തിരുവല്ലാശാല, തൃശ്ശൂര്‍ ബ്രഹ്മസ്വംമഠം, തിരുന്നാവായ സമൂഹമഠം, കൂടല്ലൂര്‍ മന ഗുരുകുലം, മൂഴിക്കുളം ശാല, കൊടുങ്ങല്ലൂര്‍ കോവിലകം ഗുരുകുലം, പുന്നശ്ശേരി ഗുരുകുലം എന്നിങ്ങനെ പ്രശസ്തങ്ങളായ അനേകം ഗുരുകുലങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥി കളുടെ വിജ്ഞാനദാഹത്തെ ശമിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുളള അനേകം വിദ്യാര്‍ത്ഥി കള്‍ക്ക്‌ ആശ്രയമായിരുന്നു. പഴയ ഗുരുകുലങ്ങളില്‍ കൊടുങ്ങല്ലൂര്‍ ഗുരുകുലം മാത്രമാണ്‌ ക്ഷത്രിയരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്‌. മറ്റുള്ളവയെല്ലാം ബ്രാഹ്മ ണരായ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കിയവയും ്രാഹ്മണര്‍ക്ക്‌ വേദശാസ്ത്രാദി കളില്‍ പ്രാവീണ്യം നേടാന്‍ ഉദ്ദേശിച്ചിട്ടുളളവയുമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കൊടുങ്ങല്ലൂര്‍ വലിയ തമ്പു രാന്റെ (വീണക്കാരന്‍ തമ്പുരാന്‍) കാലത്താണ്‌ കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ ആരംഭം. എന്നാല്‍ ഗുരുകുലം (ഗപസിദ്ധമാവുന്നത്‌ വിദ്വാന്‍ ഇളയതന്പുരാന്റെ കാല ത്താണ്‌. സ്വാതിതിരുനാളിന്റെ സമകാലീനനായിരുന്ന വിദ്വാന്‍ ഇളയതമ്പുരാനാണ്‌ ഗുരുകുലത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും പ്രശസ്തിക്കും കാരണമാ യത്‌. കൊടുങ്ങല്ലൂര്‍ തമ്പ്യരാക്കന്മാരിത്‌ എന്തുകൊണ്ടും (പഥമഗണന?1 യന്‍ വിദ്വാന്‍ ഇളയന്ധ്ുരാന്നാണ്‌ (1800-1851). അദദദഹത്ത സര്‍വത ത്തസ്വതന്തനെന്നു മഹാകവി? ഉള്ളൂര്‍ വിശേഷിപ്പിച്ചു കാണുന്നു. 40 CNIBAIGD എന്നായിരുന്നു ശരിയായ നാമം. ഇളയതന്ധ്യരാനായിരു ന്നച്ചോള്‍ പാണ്ഡിത്യം കൊണ്ടു ്രന്നീദ്ധമായതിനാലാണ്‌ വിദ്വാന്‍ ഇളയതന്ധ്യരാമനന്ന പേരിത്‌ അറിയാന്‍ തുടങ്ങിയത്‌, സംസ്ക്യത ത്തിത്‌ ബ്വാലപാഠങ്ങളും കുറച്ച വ്യാകരണവ്യം ജ്യോതിഷവ്യും മാതമേ അദ്ദേഹം ഗുരുമുഖ്വത്തു നിന്നും അഭ്യന്നിച്ചിട്ടുള്ളു. എന്നാത്‌ മലയാളത്തിലും സംസ്ക്യതത്തിലും ഒരുപോലെ കവിത എഴുതാ നുള്ള രവൈദഗ്ദ്ധ്യത്തിനും പുറമമ വ്യാകരണം, തര്‍ക്കം, ജ്യോതി avo, സ്മൃത, സംഗീതം, വെദ്യം, ശില്പം, നാട്യം, മാതാഗം തുട ങ്ങിയ ഒട്ടസംബ്യം വിഷയങ്ങളിത്‌ തികഞ്ഞ പരിജ്ഞാനം മ്്വന്തം പരിശ്രമം കാണ്ട്‌ അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. വിണ, വേണു തുട ങ്ങിയവ വായിക്കുന്നതില്യം വിചക്ഷണനായിരുന്യു അദ്ദേഹം. സര്‍വോപരി? നലല്ലാരാചാര്യന്യം കുടിയായിരുന്നദ്ൃ്ത. കോവിലക ത്തുവെച്ച്‌ അനേകം ശിഷ്യര സയജന്യമായ? പഗിച്ചിക്കുന്ന സ്പ ദായം അദ്ദേഹമാണ്‌ ആരംഭിച്ചത്‌. തമന്റ്‌ കാലത്തു സ്വകുട്ുംബ്ത്ത? ല്ുണ്ടായിരുന്ന ചെറിയ തന്ധുരാക്കന്മാര വാസനക്കന്ുസരിച്ച്‌ അതതു വിഷയത്തിത്‌ ഗ്രവീണരാക്കിത്തിര്‍ക്കുകയും അങ്ങന തമന്റ്‌ കൊട്ടാരത്തിത്‌ നല്ലൊരു സാംസ്കാരിക പാരമ്പര്യം സ്ഥാപി ക്കുന്നതിനു വഴിതെളിക്കുകയും ചെയ്തതും അദ്ദേഹമാണ്‌.” ഗുരുക്കന്മാരും പഠനരീതിയും വീണക്കാരന്‍ വലിയതമ്പുരാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിരാ മവര്‍മ തമ്പുരാന്‍ ആണ്‌ ഈ ഗുരുകുലത്തിലെ ആദ്യഗുരു.” ഗുരുകുലത്തിന്റെ ആരംഭകാലത്ത്‌ വിദ്വാന്‍ ഇളയതമ്പുരാന്‍ തന്നെയാണ്‌ വിവിധവിഷയങ്ങള്‍ പഠിപ്പി “ എ. ബാലകൃഷ്ണവാര്യര്‍. “കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍, ഭാഷാപോഷിണി (1987, ജൂണ്‍-ജൂലൈ) പുറം 79. ’ കൊടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിരാജാ. “കേരളത്തിലെ രാജവംശങ്ങള്‍”, കൊടുങ്ങല്കുര്‍ രാജ വംശം 3-ാഠം ഭാഗം, ക്ഷ്തസന്ദേശം (2009, ജനുവരി - മാര്‍ച്ച്‌) പുറം 15-17. 4] ച്ചിരുന്നത്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മാതാമഹി കൊച്ചുതമ്പുരാട്ടി, കുംഭകോണം കൃഷ്ണശാസ്ത്രികള്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ഇളയതമ്പുരാനു ശേഷം വ്യാകരണവിഷയങ്ങള്‍ പഠിപ്പിച്ചത്‌ കുംഭകോണം കൃഷ്ണശാസ്ത്രികളാണ്‌. ഗോദവര്‍മ തമ്പുരാന്‍ (ശക്രന്‍ തമ്പുരാന്‍), വിദ്വാന്‍ കുഞ്ഞിരാമവര്‍മ തമ്പുരാന്‍, വിദ്വാന്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്നിവരും ഇക്കാ ലത്ത്‌ ഗുരുക്കന്മാരായി. ഇവരെ തുടര്‍ന്ന്‌ വലിയ കൊച്ചുണ്ണിതമ്പുരാന്‍, കുഞ്ഞന്‍ തമ്പുരാന്‍, കവി സാര്‍വൃഭാമന്‍ ചെറിയ കൊച്ചുണ്ണി തമ്പുരാന്‍, ഗോദവര്‍മ തമ്പു രാൻ (ഭട്ടൻ തമ്പുരാന്‍) എന്നിവര്‍ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിച്ചു. ഇവരില്‍ വലിയ കൊച്ചുണ്ണി തമ്പുരാന്‍ കാവ്യനാടകാലങ്കാരങ്ങള്‍, ജ്യോതിഷം, തച്ചുശാസ്ത്രം, വൈദ്യം ഇവ പഠിപ്പിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ അവസാനകാലങ്ങളില്‍ മഹാകവി കുഞ്ഞി ക്കുട്ടന്‍ തമ്പുരാന്‍, അദ്ദേഹത്തിന്റെ അനുജന്‍ ഭാഗവതര്‍ കുഞ്ഞുണ്ണിതമ്പുരാന്‍, ഭട്ടന്‍ തമ്പുരാന്റെ അനന്തിരവള്‍ കൊച്ചിക്കാവു തമ്പുരാട്ടി അവരുടെ ഭര്‍ത്താവ്‌ താര്‍ക്കികതിലകന്‍ മാന്തിട്ട കുഞ്ചുനമ്പൂതിരി എന്നിവര്‍ ഗുരുക്കന്മാരായി. ഇവരില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോവിലകത്ത്‌ സ്ഥിരമായി താമസിക്കുന്ന പതിവില്ലാ യിരുന്നു. ഗുരുകുലത്തില്‍ സന്നിഹിതനായിരുന്ന സമയത്ത്‌ അദ്ദേഹവും വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കിയിരുന്നു. പഴയ കോവിലകം, പുത്തന്‍ കോവിലകം, കിഴക്കേ കോവിലകം എന്നി ങ്ങനെ തമ്പുരാക്കന്മാര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ വെച്ചാണ്‌ പഠനം നടത്തിയി രുന്നത്‌. വിദ്വാന്‍ ഇളയതമ്പുരാന്റെ കാലശേഷം പുത്തന്‍ കോവിലകത്തെ പഴയ ബംഗ്ലാവാണ്‌ ഗുരുകുലത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ചത്‌. സംസ്കൃതസാഹിത്യം (കാവ്യനാടകാലങ്കാരങ്ങള്‍), വ്യാകരണം, തര്‍ക്കശാ സ്ത്രം, ന്യായം, വേദാന്തം, വൈദ്യം, ജ്യോതിഷം (ശാസ്ത്രങ്ങള്‍) എന്നിവയാണ്‌ പ്രധാനമായും ഈ ഗുരുകുലത്തില്‍ പഠനവിഷയങ്ങളായിരുന്നത്‌. സംഗീതം, 42 വാദ്യം, അഭിനയം, ഗജചികിത്സ, ജാലവിദ്യ മുതലായവയിലും അപൂര്‍വമായി ശിക്ഷണം നല്‍കിയിരുന്നുവെങ്കിലും ഇവ നിര്‍ബന്ധിതപഠനവിഷയം ആയിരു ന്നില്ല. ഇവിടുത്തെ അധ്യാപനരീതിയെപ്പറ്റി കെ.ടി.രാമവര്‍മ പറയുന്നതിങ്ങനെ യാണ്‌. മാതൃകാപരമായ അധ്യാപനസ്സ്വദായമാണ്‌ ഗുരുകുലത്തില്‍ നില വിലുണ്ടായിരുന്നത്‌, ആരുടെ കീഴിലാണ്‌ പഠിക്കേണ്ങതന്നും ഏതു കക്ഷ യിലാമണന്നും തീരുമാനിക്കാന്നുള്ള പുര്‍ണമ്പ്വാതന്ത്യം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഒരു കകഴ്യ യില പാഠം ശരിക്കും മന സ്തിലാകാത്ത വിദ്യാര്‍ത്ഥിയെ മറ്റാരു കക്ഷ്യ യിലദക്കോ, മത്രൊരാചാ ര്യന്റ്‌ കിഴിലക്കോ മാറാനന്യവദിച്ചിരുന്നു. ഒരേ സമയത്തു രണ്ടു മുന്നു കക്ഴ്യകളിത്‌ ചേര്‍ന്നു പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സ്വാത ന്ത്യമുണ്ടായിരുന്നു. എന്നാല്‍ ഒരു ശാസ്ത്രം മാത്രമേ പഠിക്കാവ്യു എന്ന നിര്‍ബ്ന്ധമുണ്ടായിരുന്നു. ഓരോ ശാസ്ശ്രത്തില്യം ചറിയ ഗ്രന്ഥം മൃതലാരംഭിച്ചു വിദ്യാര്‍ത്ഥിയുടെ ഗ്ഥഹണശക്തിയും അറിവും കമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കത്തക്ക വിധമായിരുന്നു പാഠങ്ങള്‍ സംവിധാനം ചെയ്തിരുന്നത്‌. ഏതെങ്കിലുകമാരു ശാസ്ശ്ര ത്തിത്‌ ഗുരുനാഥന്റെ കിഴിത്‌ പഗിച്ചു വ്യുത്പത്ത? സന്ചാദിച്ച വിദ്യാര്‍ത്ഥിക്കു മറ്േതൊരു ശാസ്ശത്രവ്യം സ്രപയത്നം കൊണ്ടു തമന്ന ഗ്രഹിക്കാന്‍ കഴിയുമെന്ന്‌ അന്നമത്ത ആചാര്യന്മാര്‍ക്കറിയാ മായിരുന്നു.” * കെ.ടി. രാമവര്‍മ. മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പ്രാന്‍. (സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്തപുരം, 1992) പുറം 16. 43 കാലത്ത്‌ ഒന്നോ രണ്ടോ മണിക്കൂര്‍ ഗുരുനാഥന്‍ നേരിട്ട പാഠഭാഗങ്ങള്‍ പഠി പ്പിക്കുകയും അതു കഴിഞ്ഞാല്‍ സംശയനിവാരണം നടത്തി ചര്‍ച്ച ചെയ്ത്‌ വിദ്യാര്‍ത്ഥികള്‍ പാഠഭാഗം സ്വയം മനസ്സിലുറപ്പിക്കുകയും ചെയ്യുന്ന സ്രമ്പദായ മാണ്‌ ഗുരുകുലത്തില്‍ നിലവിലുണ്ടായിരുന്നത്‌. അധ്യാപക൯ല്‍ പഗിച്ചിക്കുന്ന രിതിയിത്‌ ഒരു വിദ്യാര്‍ത്ഥ? പാഠഭാഗം (ചതിപാദിക്കുകയും കേട്ടിരിക്കുന്നവര്‍ക്ക്‌ തറ്റുണ്ടെങ്കിത്‌ ചുണ്ടിക്കാ ണിച്ചു തിരുത്തുവാല്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഉയര്‍ന്ന പാഠഭാഗങ്ങള്‍ പഗംക്കുന്നവര്‍ തുടക്കക്കാരെ പഗിപ്ചിക്കുന്ന രീതിയും നിലവില്ുണ്ടായിരുന്നു....അനധ്യായ ദിവസങ്ങളിത്-അതാ യത്‌ പഗിച്ചില്ലാത്ത ദിവസങ്ങളിത്‌ വ്യാകരണം, തര്‍ക്കം, ഇത്യാദി ശാസ്ത്രങ്ങള്‍ പഗിച്ചിരുന്ന അദ്ധ്യേതാക്കള്‍ ഇവയില്‍ ഒരു ഭാഗം തിരമഞ്ഞടുത്ത്‌ “വാക്യാര്‍ത്ഥം' പറയുക (ആശയം വിശദികരിക്കു ക) സംവാദങ്ങള്‍ നടത്തുക എന്നിവയിലേര്‍ട്ചുട്ടിരുന്നു. സാഹിത്യം പഠിക്കുന്നവര്‍ അതില ഒരു ഭാഗം തിരമഞ്ഞടുത്ത്‌ സംസ്ക്യത ത്തില്യം മലയാളത്തില്യം ശ്ശോകാര്‍ത്ഥം പറയുക, വ്യാഖ്ധയയാനമു ണ്ടാക്കി സദമ്പിലവതരിച്ചിക്കുക എന്നിവ ചെയ്തു പോന്നു. ചിലര്‍ ചാക്യാര്‍കുത്തു പറയുന്നതുപോലെ ഹാസ്യാത്മകമായ? പാഠകം പറയുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമേ, വിദ്യാര്‍ത്ഥികള്‍ പഠിച്ച സംസ്ക്ൃയതനാടകങ്ങളുടെ ഒന്നോ രണ്ടോ അങ്കങ്ങള്‍ രംഗത്ത വതരിച്ചിക്കുകയും പതിവായിരുന്നു. പുരുഷന്മാര്‍ തന്നയാണ്‌ സ്രതികഥാപാത്രങ്ങള അവതരിലച്ചിക്കുന്നത്‌. സംസ്കൃതപഠനത്തിലും ശാസ്ത്രകാവ്യാദിവിഷയങ്ങളുടെ കാര്യത്തിലും പഠരമ്പര്യനിഷ്ഠമെങ്കിലും സ്വതന്ത്രവും വിദ്യാര്‍ത്ഥികളുടെ സര്‍വതോമുഖമായ * കൊടുങ്ങലൂര്‍ കുഞ്ഞുണ്ണിരാജാ. “കേരളത്തിലെ രാജവംശങ്ങള്‍”, കൊടുങ്ങല്കുര്‍ രാജ വശം 3-ഠം ഭാഗം, കഷ്തസന്ദേശം (2009, ജനുവരി - മാര്‍ച്ച്‌) പുറം 16. 44 വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ രീതിയായിരുന്നു കൊടുങ്ങല്ലൂര്‍ ഗുരുകുല ത്തിന്റേത്‌. ഇതോടൊപ്പം സാഹിതൃതത്പര്‍ര്‍ക്ക്‌ പരിശീലനത്തിനായി വിവിധങ്ങളായ കവിതാരചനാമത്സരങ്ങളും ഗുരുകുലത്തില്‍ സംഘടിപ്പിച്ചിരുന്നു. കവിതയിത്‌ കമ്പമുളൂളവര്‍ ഗുരുക്കുലത്തിത്‌ നടന്നിരുന്ന കവിതാ രച നാമത്സരങ്ങളില്‍ പമ്കടുത്തിരുന്നു. ഒരു വിഷയത്ത ആസ്പദമാ ക്ക്‌, ക്ിപ്തമായ ഒരു സമയത്തിനുള്ളിത്‌ ഇത ശ്രോകങ്ങളുണ്ടാക്ക ണമമന്ന നിബ്വന്ധനയോടടെയായിരുന്നു മത്സരങ്ങള്‍ നടത്തിയിരുന്ന ത്‌. ഇവയുണ്ടാക്കുന്വോള്‍ വ്യത്തം, അലങ്കാരം, രസം മുതലായ വയും നിര്‍ദ്ദേശിക്കാറുണ്ട്‌ ഇവയയല്ലാം ആസ്പദമാക്കിയാണ്‌ കവിതകള വിലയിരുത്തിരുന്നത്‌. സമസ്യാപുരണങ്ങള്‍, സ്തോത്ര ങ്ങള്‍, മാഗളശ്ശോകങ്ങള്‍, വര്‍ണനകള്‍, കത്തുകള്‍, നായികാനായക ന്മാരുട സന്ദേശങ്ങള്‍ എന്നിങ്ങന വിവിധ ഭാഗങ്ങളില്‍്പ്ചെട രചന കള്‍ ഇവയില്യള്‍ട്ചെട്ടിരുന്നു. ശ്ലോകങ്ങള്‍ ഉണ്ടാക്കി അക്ഷരശ്ശോകം ചൊല്യുക എന്ന വിനോദവ്യം ഈ ഗുരുകുലത്തില്‍ നടന്നിരുന്നു." കവിതാരചനാമത്സരങ്ങളില്‍ ഭാഷയ്ക്കാണ്‌ കൂടുതല്‍ പ്രാധാന്യം കൊടു ത്തിരുന്നത്‌. എന്നു മാത്രമല്ല ഒരു വിനോദം, എഴുത്തില്‍ കൈത്തഴക്കം കിട്ടുന്നതി നുള്ള പരിശീലനം എന്ന നിലയില്‍ മാത്രമേ ഇത്തരം രചനകള്‍ക്ക്‌ പരിഗണനയു ണ്ടായിരുന്നുള്ളു. ഈ വിനോദമാണ്‌ പില്‍ക്കാലത്ത്‌ മലയാളഭാഷയെയും സാഹിത്യത്തെയും മാറ്റിമറിക്കാന്‍ പര്യാപ്തമായ പ്രസ്ഥാനം ആയി വികസിക്കുന്നത്‌. പിന്നീട കൊടു ങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ സംസ്കൃത-കാവ്യ-ശാസ്ത്ര-പാരമ്പര്യങ്ങളിലെ സംഭാവ ടി, 45 നകളെ വിസ്മരിച്ച്‌ മലയാള ഭാഷക്കു നല്‍കിയ സംഭാവനകളുടെ പേരില്‍ മാത്രം സാഹിത്യചരി്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ പിന്നില്‍ ഉണ്ടായ സാമൂഹികാവ സ്ഥകളെ പരിശോധിക്കേണ്ടതുണ്ട്‌. വെണ്‍മണിവഡ്രസ്ഥാനത്തിന്റെ ആരംഭം: വെണ്‍മണിഗ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ പ്രസ്താവിക്കുന്നത്‌ ഇങ്ങനെയാണ്‌, ആ പ്രസ്ഥാനത്തിന്റ്‌ ജനയിതാക്ക൯മാര്‍ പുന്തോട്ടത്ത്‌ അച്ഛന്നന്ധു തിരി, കോട്ച്ചടിക്കത്‌ ഗോദവര്‍മ്മ൯ തിരുമുല്‍ച്ചാട്‌, വെങ്മണി അച്ഛന്‍ നമ്പുതിരി, വെഞ്മണ മഹല്‍ നന്പുതിര? എന്ന? നാല്യു കവ? പുങ്ഗവന്മാരായിരുന്നു. ആ ഗ്രസ്ഥാനം 1010-0൦ ആണ്ടോടുകുടി ആരംഭിക്കുകയും 1050-I0 ആണ്ടോടുകുടി ഒരുവിധം Lreniwta1l ഷ്ഠമാകുകയും ചെയ്തു.” എന്നാല്‍ ഇവരുടെ കവിതാശൈലി കടപ്പെട്ടിരിക്കുന്നത്‌ ചേലപ്പറമ്പ്‌ നനമ്പൂ തിരിയോടാണ്‌ (1689-1780) എന്ന്‌ ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ചേലപ്പറമ്പിന്റെ “പാടത്തിങ്കരെ നീളെ നീലനിറമായ്‌ വേലിക്കൊരാഘോഷമാ- യാടിത്തുങ്ങിയലഞ്ഞുലഞ്ഞുസുകൃതം കൈക്കൊണ്ടുനില്ക്കുംവിധന പാരാതേ വരികെന്റെ കയ്യിലധുനാ പീയുഷഡംഭത്തെയും " ഉള്ളൂര്‍, എസ്‌. പരമേശ്വരയ്യര്‍. കേരളസാഹിത്യചരിത്രം വാ.4 (കേരള സര്‍വ്വകലാശാല, തിരുവനന്തപുരം, 1964) പുറം 296. 46 ഭേദിച്ചങ്ങനെ കയ്പവള്ളി തരസാ പെറ്റുള്ള പൈതങ്ങളേ തുടങ്ങിയ മുക്തകങ്ങളുടെ രസികത്തം പുന്തോട്ടത്തച്ഛന്‍ നമ്പുതിരിയുടെ മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടുവന്‍കറ്റയും ചുടിക്കൊണ്ടരിവാള്‍ പുറത്തുതിരുകി ്രാഞ്ചിക്കിതച്ചങ്ങനെ നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴി- പ്പാടത്തീന്നു വരുന്നനിന്‍ വരവുകണ്ടേറെക്കൊതിക്കുന്നു ഞാന്‍ എന്നതിലും ദൃശ്യമാവുന്നുണ്ട്‌. ചേലപ്പറമ്പനെപ്ചറ്റി ഉള്ളുരിന്റെ തുടര്‍മൊഴികള്‍ ഇപ്രകാരമാണ്‌: അതുവമര സാഹിത്യകാരന്മാര്‍ക്ക്‌ അനഭിഗമ്യമായിരുന്ന മണി വാള സരസ്വതിലജയ അദ്ദേഹം അത്യുച്ചചായ കലാസപര്‍വത ത്തില്‍്നിന്ന്‌ ഭുമിയിലേക്ക്‌ ആനയിച്ച്‌ അവഗാഹയോഗശ്യമാക്കി. ആ വിഷയത്തിത്‌ അദ്ദേഹം ഭാഷാസാഹിത്യ ത്തി ഒരു ചരമോച കര്‍ത്താവും, അനന്തരകാലികരായ വങണ്‍്മണി? അച്ഛനും പൃന്തോട്ട ത്തിനും മാര്‍ഗദര്‍ശിയുമാരണന്ന്‌ പറയേണ്ടതാണ്‌.” ചേലപ്പറമ്പ്‌ നമ്പൂതിരിയുടേതായി ലഭ്യമായിട്ടുള്ള ഒറ്റ ശ്ലോകങ്ങളില്‍കാ ണുന്ന അകൃത്രിമവും ലളിതവുമായ ഭാഷാശൈലിയും നാടന്‍ പദ്രപയോഗങ്ങളു മെല്ലാം മലയാളഭാഷയോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ താത്പര്യത്തിന്‌ ഉദാ ഹരിക്കാവുന്നതാണ്‌. വെണ്‍മണി അച്ഛനും പൂന്തോട്ടത്ത്‌ അച്ഛനും വിദ്വാന്‍ ഇളയതമ്പുരാനോടു ണ്ടായ സനഹൃദമാണ്‌ കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലേക്ക്‌ ഇവരെ അടുപ്പിച്ചത്‌. വെണ്‍മണി അച്ഛന്‍ വിദ്വാന്‍ ഇളയതമ്പുരാന്റെ ഭാഗിനേയിയായ കുഞ്ഞിപ്പിള്ള ടി, പുറം 216. 47 തമ്പുരാട്ടിയെ സംബന്ധം ചെയ്തതോടെ കൊടുങ്ങല്ലൂര്‍ കോവിലകവുമായുള്ള ബന്ധം കുടുതല്‍ ദ്ൃഡ്മാവുകയും അവിടെ താമസിച്ച്‌ ഭാഷാകവിതയുടെ ആചാ രൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അന്നുമുതല്‍ക്കാണ്‌ കൊടുങ്ങല്ലൂര്‍ ഗുരുകു ലത്തില്‍ ഭാഷാകാവ്യങ്ങള്‍ക്കു ഗ്രാധാന്യം കിട്ടിത്തുടങ്ങിയത്‌. ഇതില്‍ ഏറ്റവും പ്രധാനം ഭാഷാകവികളായിരുന്ന ഇവര്‍ക്ക്‌ സംസ്കൃതത്തില്‍ പാണ്ഡിത്യവും പ്രതി പത്തിയും ഉണ്ടായിരുന്നില്ല എന്നതാണ്‌. കോവിലകത്തെ സംസ്കൃത പണ്ഡി തന്മാരായ തമ്പുരാക്കന്മാരില്‍നിന്ന്‌ ഇവരെ വ്യത്യസ്തരാക്കിയത്‌ ഇതാണ്‌. എന്നാല്‍ സംസ്കൃതവ്ൃത്തങ്ങളിലാണ്‌ ഇവര്‍ രചന നടത്തിയത്‌ എന്നത്‌ രസകര മായ വസ്തുതയാണ്‌. വെണ്‍മണി ഗ്സ്ഥാനത്തിലെ പ്രമുഖ കവികളും കൃതികളും വെണ്‍മണി അച്ഛന്‍ (പരമേശ്വരന്‍ നമ്പൂതിരി) (1817-1890) ഉവണ്‍്മണിരസ്ഥാനത്തിന്മു ബ്വീജാവാപ൦ നടത്തുകയും മാര്‍ഗ ദര്‍ശനം നല്‍കുകയും ആണ്‌ പുന്തോട്ടത്തച്ഛനും ഗോദവര്‍മ്മ൯ തിരുമുല്‍ച്ചാട്ും ചെയ്തത്‌. അതിനെ വനമ്വിച്ചൊരു കവിതാപസ്ഥാ നമായ? വളര്‍ത്തിക്കാണ്ടുവരാ൯ ചാരംഭ (പവര്‍ത്തനങ്ങള്‍ ചെയ്തു വച്ചത്‌ ഉവണ്‍്മണ? അച്ഛനാണ്‌. പിന്നീട്‌ അദ്ദേഹത്തിമ൯ മക്കളായ വണ്‍്മണി മഹന്ും കുഞ്ഞിക്കുട്ടല്‍ ONLOIM}Jo GH പ്രയത്നം സഫലീകരിച്ചു. വണ്‍്മണ? ്രസ്ഥാനം എന്ന ആ നവിനാകവിതാ ശൈലിക്കു പുര്‍ണമായ ഭാവ്വവ്യും രുപവ്യം നത്ക? എന്നതാണ്‌ അച്ഛന്റെ സംഭാവന.” ഭാഷയിലും കാവ്യ വിഷയത്തിലും ഗതാനുഗതികത്വത്തെ വിട്ട സമകാലിക യാഥാര്‍ത്ഥ്യത്തെ ജനസാമാന്യത്തിന്റെ ഭാഷയില്‍ ആവിഷകരിക്കാന്‍ വെണ്‍മണി ® അകവൂര്‍ നാരായണന്‍. ൭വണ്മണ? പ്രസ്ഥാനം (എന്‍.ബി.എസ്‌, കോട്ടയം, 2000) പുറം 72. 48 അച്ഛനു കഴിഞ്ഞു. തനിക്കുശേഷം വന്നവരെക്കൊണ്ടു കുടി ഈ അഭി(രപായത്തെ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ അദ്ദേഹത്തിന്റെ വിജയം. ഇതുമാത്രമല്ല ഭാഷയ്ക്കും സാഹിതൃത്തിനും ഒരു പുതിയ ഉണര്‍വു നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. വെണ്‍മണില്‍അച്ചുന്റെ ്രമുഖസംഭാവനകള്‍ താഴെ പറയുന്നവയാണ്‌. 1. കവിതാവിഷയവും ഭാഷയും സാധാരണക്കാരനൊപ്പമാകണമെന്ന ആശയം മുറുകെപ്പിടിച്ചു. 2. അകൃത്രിമമായ കാവ്യശൈലി ആവിഷിക്കരിച്ചു. 3. മലയാളഭാഷയില്‍ പുതിയ കാവ്യരുപങ്ങള്‍ക്ക്‌ ജന്മം നല്‍കി. (സ്ത്രീകളെ സംബോധന ചെയ്തുകൊണ്ടുള്ള കാവ്യങ്ങള്‍, കവിതാരുപത്തിലെ ആദ്യത്തെ യാത്രാവിവരണം, കവിതക്കത്തു ഗ്രസ്ഥാനം എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു). ഭാഷയിലും സാഹിതൃത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹം കാണിച്ച ധൈര്യമാണ്‌ പിന്നീടുള്ളവര്‍ക്ക്‌ മലയാളഭാഷയെ യഥേഷ്ടം എടുത്തുപയോഗിക്കാനുള്ള ധൈര്യം നല്‍കിയത്‌. കൃതികള്‍ കീര്‍ത്തനശ്ഗശോകങ്ങള്‍, സംഭാവനാശ്ശോകങ്ങള്‍, ഹര്‍ജിശ്ശോകങ്ങള്‍, രാമേശ്വ രയാത്ര - എഴുത്തുകള്‍, ശൃംഗാരശ്ശോകങ്ങള്‍ എന്നിങ്ങനെയുള്ള അനേക കൃതിക ളില്‍ ഏതാണ്ട്‌ 16 ശ്ലോകങ്ങള്‍ മാത്രമേ വെണ്‍മണി അച്ഛന്റേതായി കണ്ടുകിട്ടിയിട്ടു B33). ഇദ്ദേഹം തുടങ്ങിവെച്ച മേല്‍പ്പറഞ്ഞ പരിഷ്ക്കാരങ്ങള്‍ പിന്നീട മക്കളായ വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാട, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുഞ്ഞുണ്ണി തമ്പുരാന്‍ എന്നിവരിലൂടെ പരിപുഷ്ടി പ്രാപിച്ചു. 49 വെണ്‍മണി മഹന്‍ (കദംബന്‍) നമ്പൂതിരിപ്പാട്‌ (1844-1893) പൂര്രബന്ധം, അംബോപദേശം തുടങ്ങിയ ശൃംഗാരകാവ്യങ്ങളുടെ രചയി താവ്‌ എന്ന മട്ടിലാണ്‌ വെണ്‍മണി മഹനെ പലയിടത്തും പരാമര്‍ശിച്ചു കാണു ന്നത്‌. “കുറുമടി കുടികൊണ്ട വെണ്‍മണിക്ഷ്മാ സുരമണി” എന്ന്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നടുവത്തച്ഛന്‍നമ്പുതിരിക്കയച്ച കത്തില്‍ വെണ്‍മണിമഹനെ പരാമർശി ക്കുന്നു. “സ്വതേതന്നേ ശുദ്ധം കുഴിമടിയനെന്നല്ലറികസ- ന്മതേ! ദീനക്കാരന്‍, പുനരിവനമാന്തക്കൊടിമരം” എന്ന്‌ കോടശ്ശേരി കുഞ്ഞന്‍ തനമ്പാനയച്ച ഒരു കത്തില്‍ വെണ്‍മണി മഹന്‍ സ്വയം വിശേഷിപ്പിക്കുന്നതും സ്മര്‍ത്തവ്യമാണ്‌. ഇതുകൂടാതെ അഗ്നിമാന്ദ്യവും അര്‍ശസ്സും അദ്ദേഹത്തെ അലട്ടിയിരുന്നു. ശുദ്ധമടിയനും അമാന്തക്കൊടിമരവുമാണെങ്കിലും കൊടുങ്ങല്ലൂര്‍ കളരി യിലെ ആചാര്യസ്ഥാനത്തിരുന്ന്‌ ഭാഷാകവിതയ്ക്ക്‌ വേണ്ട പ്രോത്സാഹനങ്ങള്‍ ചെയ്തത്‌ ഇദ്ദേഹമാണെന്ന്‌ ഉള്ളൂര്‍ സൂചിപ്പിക്കുന്നുണ്ട്‌. കൊടുങ്ങല്ലൂര്‍ താമന്സിക്കുന്ചവോള്‍ അച്ഛനില്ലാത്ത (വെണ്മണി അച്ഛന്‍) അവസരങ്ങളിത്‌ ഭാഷാകവിതക്കളരിയിലെ ആശായ്മ സ്ഥാനം അദ്ദേഹത്തിലാഞ്‌ സമരര്‍ച്ഛിക്കച്ചെട്ടിരുന്നത്‌* സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നില്ലെങ്കിലും അസാമാന്യമായ ഓര്‍മശക്തി അദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു. ഒരിക്കല്‍ കേട്ട ശ്ലോക ങ്ങള്‍ ഓര്‍ത്െടുക്കുന്നതിനും താന്‍ ഉണ്ടാക്കിയ കവിതകള്‍ ഏതുകാലത്തും “ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരള സാഹിത്യ ചരിത്രം ൮.4, പുറം 312. 50 ഓര്‍മ്മയില്‍ നിന്നെടുത്തു ചൊല്ലുന്നതിനുമുള്ള കഴിവ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരു ന്നതായി പറയുന്നു. അതുകൊണ്ടുതന്നെ തന്റെ കൃതികളൊന്നും പില്‍ക്കാല ത്തേക്ക്‌ ഉപകാരപ്പെടുന്നതിനായി സൂക്ഷിച്ചു വെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചില്ല. എന്നാല്‍ വെണ്‍മണി അച്ഛനോടൊപ്പം നില്‍ക്കുന്ന കവിത്വസിദ്ധികൊണ്ട്‌ പുതിയ കവിതാപ്രസ്ഥാനത്തിന്‌ ആസ്വാദകഹൃദയങ്ങളില്‍ അംഗീകാരം ലഭിക്കാന്‍ വെണ്‍മണി മഹന്റെ കാവ്യപരിശ്രമങ്ങള്‍ക്ക്‌ കഴിഞ്ഞു. കൃതികള്‍ പൂര്രപബന്ധം (കൊ.വ. 1048) തൃശ്ശൂര്‍പുരത്തെപ്പറ്റി തൃപ്പുണിത്തുറ ഇക്കാവമ്മത്തമ്പുരാനുള്ള കത്തിന്റെ രുപത്തിലാണ്‌ ഈ കൃതിയുടെ രചന. ആദ്യത്തെ യാത്രാവിവരണ കാവ്യമായി പുരര്രബന്ധത്തെ കണക്കാക്കുന്നുണ്ട്‌. തൃപ്പുണിത്തുറ നിന്നും കൊടുങ്ങല്ലൂ രെത്തി അച്ഛനോട സമ്മതം വാങ്ങി സുഹൃത്തുക്കളോടൊപ്പം വഞ്ചിവഴി ഇള ങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, ഉരകം എന്നിവിടങ്ങളിലൂടെ തൃശ്ശൂരെത്തി പകല്‍പ്പൂരം കണ്ട്‌ തിരിച്ച്‌ വീട്ടിലെത്തുന്നതുവരെ ഉണ്ടായ സംഭവങ്ങള്‍ പുര്രബന്ധത്തില്‍ വര്‍ണിച്ചിരിക്കുകയാണ്‌. ഉള്ളൂരിന്‌ ഈ കാവ്യത്തെപ്പറ്റി വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നുവേണം അനുമാനിക്കാന്‍. അദ്ദേഹം പറയുന്നതിങ്ങനെ: രചനമകൊാണ്ട്‌ നോക്കിയാല്‍ത്തമന്ന ഇതൊരു മുപ്ചെത്താത്ത കൃത)? യാമണന്നറിയാം. അത്ര അപക്ചവവ്യം നിരര്‍ത്ഥകപദ സമ്യദഭ്ധവ്യമാണ്‌ മശല? എങ്കിലും ഒവങ്മണിക്കവിതയുട മകാടിയടയാളങ്ങളായ വര്‍ണനാചാതുര്യം, നര്‍മ്മോക്തിമമവഭവം, പദഘടനാപ്രവാഹം, ാസപ്രയോഗ പാടവം, ലാളിത്യ നിഷ്കര്‍ഷ തുടങ്ങിയ സീദധിക 51 മളല്ഛാം അന്നു തമന്ന സ്വാധീനമായിരുന്നു എന്നു വിളിച്ചോതുന്ന നിരവധി? ശ്ലോകങ്ങളുണ്ട്‌ ഇതില്‍." ഏതായാലും ആദ്യകൃതിയായതുകൊണ്ടുളള ചില പരിമിതികള്‍ പൂരര്രബ ന്ധത്തിനുണ്ടെങ്കിലും മലയാളസാഹിതൃചരിത്രത്തില്‍ അവഗണിക്കാനാവാത്ത ഒരു സ്ഥാനം പ്രസ്തുത കൃതിക്കുണ്ടെന്ന്‌ സമ്മതിച്ചേ തീരു. വെണ്‍മണി മഹന്റെ പ്രമുഖ കൃതികള്‍ താഴെ പറയുന്നവയാണ്‌. മണിപ്രവാളം അംബോപദേശം മണിപ്രവാളം ഭുതിഭുഷചരിതം (1877) ആട്ടക്കഥ ത്രിപുരദഹനം ആട്ടക്കഥ (1877) അജ്ഞാതവാസം ആട്ടക്കഥ (1880) ഹിരണ്യാക്ഷവധം ആട്ടക്കഥ രൂപകങ്ങള്‍ അതിമോഹം നാടകം (1890) ഗച്ഛചന്നപാണ്ഡവം നാടകം (1891) പുരന്ദരാരുണം നാടകം (1892) പീയുഷ വീര്യോദയം നാടകം (1892) കാമതിലകം ഭാണം (കൊ. വ. 1057?) വഞ്ചിപ്പാട്ട, കൈകൊടുിക്കളിപ്പാടു നളചരിതം വഞ്ചിപ്പാട്ട കീചക വധം വഞ്ചിപ്പാട്ട ട അകവൂര്‍ നാരായണന്‍. വെണ്‍്മണ? സ്ഥാനം, പുറം 89. 52 കാളിയ മര്‍ദ്ദനം കൈകൊട്ടിക്കളിപ്പാടു ഹരിണീസ്വയം വരം കൈകൊട്ടിക്കളിപ്പാട്ട തുളളല്‍പ്പാട്ടുകള്‍ ഗണപതി പറയൻ തുളളല്‍ ഗണപതി ഓട്ടന്‍തുള്ളല്‍ പാഞ്ചാലീ സ്വയംവരം ഓട്ടന്‍തുള്ളല്‍ (1879) ജൂബിലി മഹോത്സവം ഓട്ടന്‍ തുള്ളല്‍ (1887) കുചേലവൃത്തം ശീതങ്കന്‍ തുളളല്‍ കീര്‍ത്തന കൃതികള്‍ കോടിനാഥേശ്വരീസ്തവം സംഗമേശാഷ്ടകം (1881) മധുരാപുരീചരിതം കുചേലഗോപാല ശതകം (അന്ത്യഭാഗം) ഇവയ്ക്കുപുറമെ കവിപുഷ്പമാല പോലുളള വര്‍ണ്ണനാകാവ്യങ്ങള്‍, കീര്‍ത്തനശ്ശോകങ്ങള്‍, സംഭാവനാ ശ്ലോകങ്ങള്‍, ഛായാശ്ലോകങ്ങള്‍, സമസ്യാപൂര ണങ്ങള്‍, എഴുത്തുകള്‍ എന്നിങ്ങനെ വേറെയും അനേകം കൃതികള്‍ വെണ്‍മണി മഹന്റേതായിട്ുണ്ട്‌. വല്ലോരും വളരെപ്പറഞ്ഞിടുകില- ക്കാലം പരം നാടകം നല്ലോണം നിരൂപിച്ചു വെണ്‍മണി മഹന്‍ നിര്‍മ്മിക്കുവാന്‍ നോക്കിടും തെല്ലോളം കഴിയുമ്പൊളിട്ടു കളയും തല്‍ക്കാലമൊക്കെശ്ശരിയെന്നു തോന്നി - 53 ച്ചേക്കാം മഹന്‍ വെണ്‍മണി വാഗ്വിലാസാല്‍; ഭോഷക്കല്ല നിര്‍മ്മിച്ചതു തന്നെ ബുക്കില്‍ ച്ചേര്‍ക്കില്ല, തോന്നും പടി ചൊല്ലിയാലും” എന്ന്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച കത്തില്‍” (18-1-68) സൂചിപ്പിക്കുന്നതു നോക്കിയാല്‍ കാവ്യങ്ങളില്‍ പലതും നഷടപ്പെട്ടിരിക്കു വാനാണ്‌ സാധ്യത. കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഏകമഹാകവി?ി അക്കാലത്ത്‌ അദ്ദേഹം തന്നയായിരുന്നു. അവര്‍ക്കുമേത്‌ അരയങ്ഗുലം പോലും ഉയരാമത അവരെ അലിച്ചിന്നഗാരമായ നര്‍മ്മോക്ത? കാണ്ട്‌ ആഹ്ലാദിച്ചിച്ച അദ്ദേഹമതത്ത അവര്‍ ഒരു അവതാരപ്ുരുഷനായ! കൊണ്ടാടിയതിത്‌ എന്താണത്ഭുതം? കുഞ്ചല്‍ നന്വിയാര്‍ പാട്ടിത്‌ ചാടിയത്‌ അദ്ദേഹം ശ്ലോകത്തില്‍ ചൊല്ലി; ശ്ലോകം പാട്ടിനെക്കാള്‍ മുഖ്സ്ഥമാക്കുവവാല്‍ സ്ുകരമായിരുന്നതുകകൊണ്ട്‌ അവര്‍ അദദ്ദഹ ത്തിന്റെ കൃതികള്‍ മറാരുടേതിനേയുംകാള്‍ കുട്ടതലായി ഓര്‍മ്മ യില്‍ വച്ചുകൊണ്ട്‌ അതിന്റ രമ്പം വേണ്ടപ്പോമഴല്ലാം അനുസന്ധാ നദ്വാരാ ആമ്പ്വദിച്ചു. ഭരിക്കത്‌ കേട്ടാത്‌ ഉള്ളില്‍്‌ തട്ടാതെയും ഓാര്‍മ്മ യില്‍ നില്ക്കാതയുമുള്ള ശ്ലോകം ഒന്നുപോല്യം അദ്ദേഹം ഉണ്ടാ ക്കാത്തതുമകാണ്ട്‌ ആ മ്വ്വര്‍ഗ്ഗീയമായ ഒമമ്പ്വരവിഹാരത്തിന്‌ അവര്‍ക്കു യാമതാരു ്വതിബന്ധവ്യും നേരിട്ടതുമില്ല. ചില കൃതിക ളിലെ വിഷയങ്ങള്‍ ചുറ്റുപാടുമുള്ള സംഭവങ്ങളില്‍ നിന്നും സ്വീക രിച്ചവയായിരുന്നതിനാത്‌ അവ അവമര അത്യധികം ആകര്‍ഷിച്ചു. പണ്ഡിതന്മാരും ആ കൃതികളില്‍ അകമഴിഞ്ഞു ലയിച്ഛു.” © afl. വി. കൃഷ്ണവാരിയര്‍ (പ്രസാ). കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തിരുമന സിലെ കൃതികള്‍. ഉള്ളൂര്‍, എസ്‌. പരമേശ്വരയ്യര്‍. കേരളസാഹിത്യചരിത്രം വാ. 3, പുറം 329. 54 എന്നാണ്‌ ഉള്ളൂര്‍ വെണ്‍മണി മഹനെ വിലയിരുത്തിയിരിക്കുന്നത്‌. വെൺമണിവപ്ര സ്ഥാനത്തിലെ ഏറ്റവും മികച്ച കവിയായാണ്‌ വെണ്‍മണി മഹനെ അന്നുള്ളവര്‍ കണ്ടിരുന്നത്‌. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (രാമവര്‍മ) (1868 -1913) വെണ്‍മണി അച്ഛന്‍നമ്പൂതിരിയുടെയും കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടെയും മകനായി കൊ.വ. 1040 കുന്നി 4-ാം തിയ്യതി ജനിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ കളരിയുടെ നടുനായകസ്ഥാനത്ത്‌ തന്റെ സ്ഥാനം ഉറപ്പിച്ചു. ജന്മസിദ്ധമായ കവിതാവാസനകൊണ്ട്‌ ചെറിയ്ര്രായം മുതല്‍ക്കുതന്നെ കാവ്യങ്ങള്‍ രചിച്ചു തുടങ്ങി. അസാധാരണമായ രണ്ടുപാരമ്പര്യങ്ങള്‍ - കൊടുങ്ങല്ലൂര്‍ കോവില കത്ത വിദ്വല്‍ പാരമ്പര്യവ്യം, വെണ്‍മണി മനയ്ക്കലെ കവ്വിതാപാര മ്വര്യവ്യം-ഭരുമിച്ചു ചേര്‍ന്നിട്ടാണ്‌ കുഞ്ഞിക്കുട്ടല്‍ തന്ധ്രാമനമന്ന AWAD സ്യഷ്ടിച്ചത്‌. അദ്ദേഹത്തിനത്‌ പിതാവ്‌ സാക്ഷാത്‌ ഉവണ്മണി? അച്ഛന്‍ നമ്പുതിരിച്ചാടായിരുന്നുവെന്ന വസ്തുതയ്ക്കു വലിയ ഗ്രാധാന്യമുങ്ട്‌ വെണ്‍്മണിചാരമ്പര്യ ത്തിമ്്‌ പൃതുമയും ഭാജസ്തുമാണ്‌ കുഞ്ഞിക്കുട്ടന്‍ തന്ധരരാന, അതേ കോവിലകമത്ത 20990} മഹാകവിയായിരുന്ന ചെറിയ ഒകാച്ചുണ്ണിത്തമ്ധുരാനിത്‌ നീന്ന്‌ വേര്‍തിരിച്ചു നിര്‍ത്തുന്നത്‌. ഒകൊച്ചുഞ്ണിത്തമ്ധരാനെയും ഉമവങ്മണി മഹന്‍നനമ്ധ്യതിരിച്ചാടികനയും ഒരുമിച്ചു ചേര്‍ത്താത്‌ ഫലം കുഞ്ഞിക്കുട്ടന്‍ തന്ധ്രാനായിരിക്കുമെന്ന്‌ ഒരു കടങ്കഥപോലെ വേണമെങ്കില്‍ പറയാം.” * കെ.ടി. രാമവര്‍മ. കുഞ്ഞിക്കുട്ടന്‍ തമ്പ്രാന്‍, പുറം 4. 55 അക്കാലത്തെ കവികള്‍ക്ക്‌ കാവ്യരചനയ്ക്ക്‌ പ്രേരകശക്തിയായിവര്‍ത്തിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും ചെയ്ത സേവന ങ്ങള്‍ നിരവധിയാണ്‌. കൃതികള്‍ സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം കൃതികള്‍ രചിച്ചിട്ടുള്ള കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ വെണ്‍മണിക്കവികളില്‍ വെച്ച്‌ ഏറ്റവുമധികം കാവ്യ സൃഷ്ടി നടത്തിയിട്ടുളളയാളാണ്‌. സംസ്കൃത കൃതികള്‍ ആര്യാശതകം സ്വയംവരമന്ത്രാക്ഷരമാല കിരാതരുദ്രസ്തവം ബഭ്രുവാഹനവിജയം കിരാതാര്‍ജ്ജുനീയം സുഭദ്രാഹരണം ജരാസന്ധവധവ്യായോഗം ദശകുമാരചരിതം ശ്രീശങ്കരഗുരുചരിതം ധനശാസ്ത്രകാരിക തുടങ്ങിയവ ഭാഷാകൃതികള്‍ കാവ്യങ്ങള്‍ കവിഭാരതം (1887) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ആദ്യകാല കൃതികളിലൊന്നായി കണക്കാക്ക പ്പെടുന്ന കവിഭാരതം രചനാകാലത്ത്‌ ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നാണ്‌. കേരള 56 ത്തിലെ പല കവികളെയും പ്രത്യേകിച്ച്‌ തെക്കന്‍ കവികളെയും ഈഴവകവിക ളെയും വിട്ടുകളഞ്ഞതിന്റെ പേരില്‍ ധാരാളം വാദകോലാഹലങ്ങള്‍ ഈ കൃതിയെ അക്കാലത്ത്‌ ശ്രദ്ധേയമാക്കി. ദക്ഷയാഗശതകം (1890) മദിരാശിയാത്ര (1891) അംബോപദേശം നല്ലഭാഷ (1891) പാലുളളിചരിതം (1892) തുപ്പല്‍ക്കോളാമ്പി (1893) ഹംസസന്ദേശം (1897) മംഗളമാല കേരളം നിലവറക്കുണ്ടിലെ ഭൂതത്താന്‍ തുടങ്ങിയവ. രൂപകങ്ങള്‍ (സ്വതന്ത്രം) ലക്ഷണാസംഗം (1890) നളചരിതം (1890) ചന്ദ്രിക (1891) സന്താനഗോപാലം (1890) ഗംഗാവതരണം (1891) തുടങ്ങിയവ. രൂപകങ്ങള്‍ (പരിഭാഷ) വിക്രമോര്‍വശീയം (1892) ആശ്ചര്യചൂഡാമണി ചന്ദ്രികാവീഥി ഹാംലെറ്റ്‌ (1896) 57 ഒഥെല്ലോ (രണ്ടാമങ്കാ വരെ) അഭിജ്ഞാനശാകുന്തളം മൃച്ഛകടികം (1890) എന്നിവ. ഗാഥകള്‍ ചൊവ്വര ശ്രീകൃഷ്ണന്‍ വേട്ടയ്ക്കൊരുമകന്‍ പാന വൈക്കത്തപ്പന്‍ ആത്മബോധം കൊടുങ്ങല്ലൂര്‍ ഭഗവതി കുറത്തിപ്പാട്ട അയോധ്യാകാണ്ഡം (അഞ്ചുകളം തുള്ളല്‍ ) രാധാമാധവ യോഗം വഞ്ചിപ്പാട്ട ദോഷവിചാരം കിളിപ്പാട്ടു അത്ഭുതരാമായണം കിളിപ്പാട്ട- (അപൂര്‍ണ്ണം) ഷഷ്ടിപൂര്‍ത്തി മംഗളം. (വഞ്ചിപ്പാട്ട) ആട്ടക്കഥ: ഘോഷയാത്ര കഥകളി ഖണ്ഡകൃതികള്‍ കൂടല്‍മാണിക്യം ശരസേതു ബന്ധനം ഉദയസിംഹന്‍ ഭദ്രകാളീസ്തവം അഷ്ടകം ഒരു കരാര്‍ ഒരു ചരിത്രകഥ ഗര്‍വൃശമനം ശ്രീഭുതപുരത്തപ്പന്‍ പാന 58 ഒടി (പച്ചമലയാളം) വെണ്മണിയക്ഷിസ്തവം കുലുക്കമില്ലാവൂര്‍ തുടങ്ങിയവ. ശാസ്ത്രഗ്രന്ഥങ്ങള്‍ കരപ്പന്‍ (ബാലചികിത്സാ ഗ്രന്ഥം) ഭാഷാവ്യാകരണം - ക്രിയാകാണ്ഡം (1899) ശബ്ദാലങ്കാരം അര്‍ത്ഥാലങ്കാരം കാവ്യവിവര്‍ത്തനങ്ങള്‍ ശ്രീമഹാഭാരതം കാദംബരീ കഥാസാരം (1898) ശങ്കരാചാരൃചരിതം ശുകസന്ദേശം (1903) കോകില സന്ദേശം ശ്രീസ്തുതി. മഹാഭാരതപരിഭാഷ ലോകസാഹിത്ൃത്തില്‍ത്തന്നെ ഒരത്ഭുതമായി വിശേഷിപ്പിക്കുന്ന മഹാഭാ രത വിവര്‍ത്തനമാണ്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പരിശ്രമങ്ങളില്‍ എടുത്തുപറയേ ണ്ടത്‌. പന്ത്രണ്ടുപേര്‍ ചേര്‍ന്ന്‌ സംസ്കൃതത്തില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ പരിഭാ ഷപ്പെടുത്താന്‍ നിശ്ചയിച്ചുറപ്പിച്ച ഈ യത്നം മറ്റുള്ളവര്‍ പിന്‍മാറിയപ്പോള്‍ താന്‍ തന്നെ ഏറ്റെടുക്കുകയും ദിവസവും രണ്ട്‌ മണിക്കൂര്‍ എന്ന ്രമത്തില്‍ രണ്ടേമു ക്കാല്‍ കൊല്ലം കൊണ്ട്‌ (874 ദിവസം) വൃത്താനുവ്ൃയത്തവും പദാനുപദവുമായി ഒന്നേകാല്‍ ലക്ഷം ഗ്രന്ഥമുള്ള മഹാഭാരതം ഹരിവംശമുള്‍പ്പെടെ മലയാളത്തി ലേക്ക്‌ വിവര്‍ത്തനം ചെയ്യുകയുമാണുണ്ടായത്‌. 59 മറിവേറിന സാഹസപ്രവ്ൃത്തി- ക്കുറിവെച്ചിങ്ങിനെ കൈനടത്തിടും ഞാന്‍ ശരിയാംപടി ഭാരതം കഴിച്ചാ- ഹരിവംശത്തിലിറങ്ങി നിന്നിടുന്നേന്‍ അതിലൊട്ടൊരു പാതിയോളമായീ മതിയോടും സുമതേ! മടുത്തതില്ലാ ധൃതിയോടൊരു മാതിരിക്കു ചെല്ലും കൃതി മേടത്തില്‍ മുടിപ്പനെന്നു മോഹം (കൊ.വ.1082 വൃശ്ചികം 6) എന്ന്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച കത്തില്‍ ഈ വിവര്‍ത്തനയത്നത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്‌. ഇതുകുടാതെ ഹിരശ്ചന്്രോപാഖ്യാനം, ഭാഗവതം (നാലാം സ്കന്ധം വരെ) സരസ്വതി എന്നിവയും വിവർത്തനങ്ങളുടെ കൂട്ടത്തില്‍ ഉളളതായി കാണുന്നു. കവിതക്കത്തുകള്‍ വെണ്‍മണി അച്ഛനാണ്‌ ഭാഷയില്‍ കത്തുകളെഴുതുന്ന ശീലം തുടങ്ങിവെച്ച തെങ്കിലും അതിനെ ഒരു സാഹിത്യരൂപത്തിന്റെ മട്ടിലേക്കെത്തിച്ചത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്‌. അദ്ദേഹത്തിന്റെ കത്തുകള്‍ ആയിരത്തിലധികം ഉണ്ടെന്നാണ്‌ കണക്ക്‌. അതില്‍ കുറേയെണ്ണം കോട്ടയ്ക്കല്‍ പി. വി. കൃഷ്ണവാര്യര്‍ ക്രമപ്പെ ടുത്തി ലക്ഷ്മീസഹായം അച്ചുകൂടത്തില്‍ നിന്ന്‌ രണ്ട്‌ ഭാഗങ്ങളായി അച്ചടിപ്പിച്ചി ടുണ്ട്‌. സ്വന്തം രചനകളളച്ചക? ഉള്ള പരാമര്‍ശം, ചങ്ങാതിമാരുടെ കൃതിക ളപ്പറ? (ചങ്ങാതിമാമരച്ചത്ിയും) ഉള്ള അഭിപ്രായങ്ങള്‍, സാഹിത്യ രചനയിലെ ഭാവിപദധതികള്‍, ചില കൃതികളുടെ ഗുണദോഷവിച/ ത്തനം, സാഹിത്യസമാജങ്ങള്‍, കവിതാവേഗപരിക്ഷ, സ്വകാര്യ ജീവ 60 തസംഭവങ്ങള്‍ എല്ലാം ഇവിട കാണാം. തന്ധ്യരാന്‌ കത്തഴുൃതത്‌ ശമം തന്നയായിരുന്നു. സുഹ്യത്തുക്കള്‍ തനിക്ക്‌ മുറയ്ക്ക്‌ കത്തു കള്‍ എഴുതണം എന്നും അവയെല്ലാം തമന്ന ശ്ലോകത്തില്‍ തന്ന വേണം എന്നും അദ്ദേഹത്തിന്‌ നിര്‍ബന്ധം ഉണ്ടായിരുന്നു.” തമ്പുരാന്റെ കാലത്തെ സാഹിത്യസാംസ്കാരിക രംഗത്തിന്റെ ഒരു സജീവ ചിത്രം നല്‍കുന്നു എന്നതാണ്‌ ഈ കത്തുകളുടെ പ്രാധാന്യം. ഇതുകൂടാതെ പല സംഭവങ്ങളെപ്പറ്റിയുള്ള വര്‍ണനകളും പലവകപ്പാട്ടുക ളും ആയി അനേകം രചനകള്‍ ഉണ്ട്‌. ഉദാത്ത കവിതാവാസന കാണ്ട്‌ അനുഗ്യഹിതന്ധായ കവ്വ്‌, ഭാഷാ സ്നേഹി, അന്ുപമന്ധായ വിവര്‍ത്തകന്‍, സാഹിത്യദ്രപാത്സാഹകന്‍, പുരാണചരിതഗവേഷകന്‍, ചരി്തകാരത, ആലങ്കാരികത, പത്രപ വര്‍ത്തക, പണ്ധഡിതല്‍, സാഹിത്യാചാര്യന്‍, പച്ചമലയാള പ്രസ്ഥാന ത്തി ഉപജ്ഞാതാവ്‌, നാടകകാരന്‍, ഒരുത്തമന്ധുഹ്യത്ത്‌, സര്‍വേ ചര? സത്മ്വ്വഭാവിയും സാത്വിക ഗുണസമ്ചന്നന്യമായ ഒരു നലല AN; ഷ്യ - ഇങ്ങനെ പലനിലയ്ക്കും നമ്മുടെ ആദരവ്യം ക്ൃതജ്ഞ തയും അര്‍ഹിക്കുന്ന ആളായിരുന്നു തമ്ധ്ുരാല്‍” നടുവത്തച്ചന്‍ നമ്പൂതിരി (ദിവാകരന്‍) (1841 - 1912) ചാലക്കുടി നടുവത്തില്ലത്ത്‌ ജനിച്ച ഇദ്ദേഹം വെണ്‍മണി (പ്രസ്ഥാന കവിക ളുടെ ഗുരുവായിരുന്നു. വെണ്‍മണി അച്ഛനുമായുള്ള സനഹാര്‍ദ്ദം നിമിത്തം കൊടുങ്ങല്ലൂര്‍ കോവിലകവുമായി ബന്ധം സ്ഥാപിക്കാനും അതുവഴി അവിടുത്തെ പണ്ഡിതന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തി തന്റെ കാവ്യവാസനയെ പരിപോഷിപ്പി “എസ്‌. കെ. വസന്തന്‍. “കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കത്തുകള്‍, സാഹിത്യലോകം. (1999, ജൂലൈ - ആഗസ്റ്റ്‌) പു.24 ലക്കം 4. പുറം 6. അകവൂര്‍ നാരായണന്‍. വങ്മണി പ്രസ്ഥാനം, പുറം 122. 61 ക്കാനും അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. ഇദ്ദേഹം തൈക്കാട്ടുനാരായണന്‍ മുസ്സി ന്റെയും ഇട്ടീരിമൂസ്റിന്റെയും ശിഷ്യത്വത്തില്‍ വൈദ്യം പഠിക്കുകയും നല്ലൊരു വൈദ്യനെന്ന പേരു സമ്പാദിക്കുകയും ഉണ്ടായി. നടുവത്തച്ഛന്‌ വെണ്‍മണി അച്ഛനുമായുണ്ടായ സഹൃദം നിമിത്തം കൊടു ങ്ങല്ലൂര്‍ കോവിലകത്ത്‌ ഇടയ്ക്കിടെ പോകുകയും അവിടെവെച്ചു കുഞ്ഞി രാമവര്‍മ്മതമ്പുരാനും കൊച്ചുണ്ണി തമ്പുരാനും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അവരുമായി നിരന്തരമായി കത്തിടപാടുകള്‍ നടത്തുകയും താനുണ്ടാക്കുന്ന കൃതികള്‍ അവരെക്കൊണ്ടു പരിശോധിപ്പിച്ച്‌ അദ്ദേഹം കൊടുങ്ങല്ലൂര്‍ കവിസമാജത്തിലെ ഒരംഗമെന്നപോലെത്തന്നെ വര്‍ത്തി ക്കുകയും ചെയ്തു. തന്റെ പുത്രനായ നടുവംമഹന്‍ കുഞ്ഞിരാമവര്‍മ്മതമ്പുരാന്റെ ശിഷ്യനായതോടുകുടി ഗുരുകുലവുമായി ഉണ്ടായിരുന്ന ബന്ധം കൂടുതല്‍ ദ്ൃഡ്മാ യി. അക്കാലത്തെ കവികളെല്ലാം നടുവത്തച്ഛനെ തങ്ങളുടെ ആചാര്യനായി കണ ക്കാക്കി. കൃതികള്‍ വളരെ കുറച്ചുമാത്രം എഴുതിയിട്ടുള്ള കവിയാണ്‌ നടുവത്തച്ഛന്‍. രചിച്ചിട്ടു ളളവയില്‍തന്നെ പൂര്‍ണ്ണമായത്‌ അഞ്ചെണ്ണമേയുളളു. അംബോപദേശം (1886) ഭഗവല്‍സ്തുതി ഭഗവദ്ദുത്നാടകം (1892) ശൃംഗേരിയാത്ര അഷ്ടമിയാത്ര എന്നിവയാണവ. അപൂര്‍ണകൃതികള്‍ കുമാരസംഭവം (രണ്ടാംസര്‍ഗം) 62 അക്രുരഗോപാലം നാടകം (രണ്ടങ്കം) ഭാരതം കര്‍ണ്ണപര്‍വ്വം കിളിപ്പാട്ട (അഞ്ചാമധ്യായത്തോളം) ഉത്തരരാമചരിതം നാടകം (നാലാമങ്കം). കുടാതെ സ്യമന്തകം കഥകളിയും അദ്ദേഹം എഴുതിയിട്ടുണ്ടെന്ന്‌ അകവൂര്‍ നാരായണന്‍ പറയുന്നുണ്ട്‌. സമസ്യാപൂരണങ്ങള്‍, മംഗളശ്ശോകങ്ങള്‍, ഭാഷാന്തരങ്ങള്‍, കവിതക്കത്തു കള്‍ എന്നിങ്ങനെയുള്ള രചനകളും നടുവത്തച്ഛന്റേതായുണ്ട്‌. മറ്റ്‌ വെണ്‍മണിക്കവി കളില്‍നിന്ന്‌ വൃത്ൃസ്തമായി അദ്ദേഹം ശൃൃംഗാരശ്ഗശോകങ്ങള്‍ എഴുതുന്നതില്‍ താല്പര്യം കാണിച്ചില്ല. ഭാഷയുടെ ശുദ്ധി, പദങ്ങള്‍ക്കുള്ള സ്നിഗ്ദ്ധത, ഭാവങ്ങളുടെ സ്വാഭാ വികത എന്ന? വിശിഷടഗുണങ്ങള്‍ അച്ഛന്റെ കവിതയുടെ (പത്യേക തകളാണ്‌. “വന്നപാട്ുചന്തംം എന്ന മട്ടിത്‌ ഒരു കവിതയും അദ്ദേഹം എഴുതിയിട്ടില്ല” എന്നും ചചലത്വം നടുവത്തിര൯് സ്വഭാവ ത്തിലെന്നപോലെ കവിതയികലൊരിടത്തും ഇല്ല. അന്തസ്ത്റം ആഭ? ജാത്യവ്യമാഞ്‌ അതിന്റെ അന്ത:സസാതസ്ത്‌ എന്നും അകവൂര്‍ നടുവത്തച്ഛന്റെ രചനകളെ വിലയിരുത്തുന്നു. മവങ്മണ! ്രസ്ഥാനമത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ കഴുക! ക്കളയാള്‍ ഏതു സാഹിത്യാസ്വാദകന്ും ഇറങ്ങി മുങ്ങേണ്ട തീര്‍ത്ഥ മാണ്‌ നടുവത്തച്ഛന്റെ കൃതികളന്നെടുത്തു ചറയമട്ു എന്ന ലീലാവതിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്‌. 21 അകവൂര്‍, നാരായണന്‍. മവണ്മണിപ്രസ്ഥാനം, പുറം 173. “ടി, പുറം 176-77. എം. ലീലാവതി. (അവതാരിക) നടുവം കൃതികള്‍ 7. (ഇന്‍വിഷന്‍ മീഡിയ, തൃശ്ശൂര്‍, 2012). 63 നടുവം മഹന്‍ നമ്പൂതിരി (നാരായണന്‍) (1868-1944) വെണ്‍മണിവഡ്രസ്ഥാനത്തിലെ പ്രധാനികളായ കവികളില്‍ ഏറ്റവും ഒടുവി ലത്തെ ആളാണ്‌ നടുവം മഹന്‍. നല്ല ഒഴുക്കും മാര്‍ദ്ദവവും മാധുര്യവും ഫലി തവും നിറഞ്ഞ കാവ്യങ്ങളെഴുതി അദ്ദേഹം ശ്രദ്ധ നേടി. നടുവത്തച്ഛന്റെയും മഹന്റെയും കൃതികള്‍ രണ്ട്‌ ഭാഗങ്ങളിലായി 2012 ഡിസംബറില്‍ എന്‍ .പി. പരമേശ്വരന്‍ നമ്പൂതിരി സമാഹരിച്ച്‌ പ്രസിദ്ധപ്പെടുത്തിയി ടുണ്ട്‌. നടുവം മഹന്റെ കൃതികള്‍ അംബാസ്തവം (1896) സാരോപദേശം ഘോഷയാത്രാനാടകം (1896) സ്തവമഞ്ജരി (1925) മഹാത്മജിയുടെ ആശ്രമ്രവേശം മഹാത്മാഗാന്ധി ഭക്തിലഹരി സന്താനഗോപാലം (1926) ഗുരുവായുരപ്പന്‍ തിരുവാതിരപ്പാടു പിഷാരിക്കലമ്മ വഞ്ചിപ്പാട്ട ഉത്തരരാമചരിതം മൂന്നാമങ്കം (1892) മുദ്രാരാക്ഷസം (1893) സ്തോത്രപാരായണം (1944) കൊച്ചിത്തീവണ്ടി (1902) 64 വെണ്‍മണിപഡപ്രസ്ഥാനകവികളില്‍ വൃത്ൃയസ്തമായ ഗ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട്‌ കവിതയെഴുതിയിട്ടുള്ളത്‌ നടുവം മഹനാണ്‌. ഗാന്ധി, ഗാന്ധിവിജയ ഗ്രാര്‍ത്ഥനാശതകം, ആശ്മപയവ്വേശം തുടങ്ങിയ കൃതികള്‍ കേരളത്തിലെ സ്വാതന്ത്രസമര ഗീതങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താണ്‌. ഈ കാവ്യങ്ങളില്‍ കാണുന്ന ദേശീയതാബോധവും സ്വാതന്ത്രയവാ ഞ്ഛയും ഇതര വെണ്‍മണിക്കവികളില്‍ അത്രയേറെ കാണാനാവില്ല. ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1868-1905) ഫലിതരസികനായിരുന്ന ശീവൊള്ളി വെണ്‍മണിഡ്രസ്ഥാനകവികളില്‍ അസാമാന്യ കവിതാവാസന പ്രകടിപ്പിച്ച ഒന്നാന്തരം കവിയാണ്‌. നെസര്‍ഗ്ഗികമായ വാസന, കുശാഗ്മായ ബ്യുദ്ധി, ഉജ്ജ്വലമായ (ചതിഭാവിലാസം, ആര്‍ജ്ജിതമായ അറിവ്‌, വിവിധഭാഷാപാണ്ഡ? ത്യം, വിവിധ വിഷയങ്ങളിലുള്ള രവദഗ്ദ്ധ്യം, വിപുലമായ സഞ്ചാരം കാണ്ട്‌ കിട്ടിയ ലോകപരിചയം, ഉച്ച്യംഖ്വലമായ നര്‍മ്മചാ തുര, അകളങ്കമായ മ്വഭാവരരവശിഷട്യത്തിന്റെ അടയാളമായ ആത്മവിനിതിയും ചരബ്വഹുമാനവ്യം സര്‍യ്യോപര? ഷൃത്യവ്യം വ്യക്തവ്യമായ സാഹിത്യലക്ധ്യബ്വോധവ്യം - ഇത്രയധികം ഉത്തമഗു ണങ്ങള്‍ ഒത്തിണങ്ങിയ മാരു കവിയുട പേരു പറയാന്‍ ഞതരുങ്ങും” തൃപ്പുണിത്തുറ കോവിലകം വൈദ്യനായിരുന്ന തൃശ്ശൂര്‍ എളേടത്തു തൈക്കാട്ടുമുസ്സിന്റെ കീഴില്‍ ആയുര്‍വ്വേദവും ആലുവായിലെ ഒരു ഡോകടറുടെ കീഴില്‍ അലോപ്പതി ചികിത്സാസമ്ത്രദായവും പഠിച്ച ശീവൊള്ളി അന്നാട്ടിലെ പേരു കേട്ട ഒരു വൈദൃനും കൂടിയായിരുന്നു. കൂടാതെ ചിത്രരചനയിലും കായികവിദ്യ “അകവൂര്‍ നാരായണന്‍. ഉവണ്‍്മണിപ്രസ്ഥാനം, പുറം 178. 65 കളിലും ചെപ്പടിവിദ്യയിലും അദ്ദേഹത്തിന്‌ താത്പര്യം ഉണ്ടായിരുന്നു. വെൺണ്‍മണിഡപ്രസ്ഥാനകവികളില്‍ സ്വതന്ത്രചിന്താഗതി ഏറിയ അളവില്‍ പുലര്‍ത്തിയിരുന്ന ശീവൊള്ളിയുടെ കൃതികളില്‍ മലയാളഭാഷയിലെ അന്നത്തെ കവിതാപ്രസ്ഥാനങ്ങളടെ അന്തസ്സാരശൂന്യതയെ പരിഹസിച്ചുകൊണ്ടുള്ളവയെയും കാണാം. കൃതികള്‍ മദനകേതനചരിതം (അപൂര്‍ണം) സാരോപദേശ ദശകം (1896) ദാത്യുഹസന്ദേശം (1897) ഒരു കഥ (1897) (അപൂര്‍ണം) ദുസ്പര്‍ശാ നാടകം (1900) ഘോഷയാത്ര ഓട്ടംതുള്ളല്‍ (1898-1902, അപൂര്‍ണം) ചിരുതേയി (ഗദ്ൃകൃതി). ഇവയില്‍ ദാത്യുഹസന്ദേശവും, ദുസ്പര്‍ശാ നാടകവും പരിഹാസകവനങ്ങ ളാണ്‌. ദാത്യുഹസന്ദേശം മലയാളത്തിലെ അരസികങ്ങളായ സന്ദേശകാവ്യരച നയെ പരിഹസിക്കുന്നു. ഒരു ‘കിഴവച്ചാലിയച്ചാര്‍ പാലപ്പിള്ളി മലങ്കാട്ടില്‍നിന്നു കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന തന്റെ “ചാലിയപ്പെണ്‍കിടാവിന്‌' ഒരു നത്തുമു ഖേന അയയ്ക്കുന്ന സന്ദേശമാണ്‌ ഇതിലെ കാവ്യവിഷയം. ദുസ്പര്‍ശാനാടകം നാടകങ്ങളുടെ പരിഹാസ്യാവസ്ഥയെ ചിത്രീകരിക്കു ന്നു. അമ്പലത്തിലെ അടിച്ചുതളിക്കാരി ദുസ്പര്‍ശ(കൊടുത്തുവ)യെയും ആനക്കാ രന്‍ ഭല്ലാതകനെയും നായികാനായകന്മാരാക്കി രചിച്ചിട്ടുള്ള ഈ നാടകവും ശീവൊളളിയുടെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. ശീവൊള്ളി രചിച്ചിട്ടുള്ള കവിതക്കത്തുകളും പ്രതിപാദന രീതികൊണ്ട്‌ ശ്രദ്ധയര്‍ഹിക്കുന്നവയാണ്‌. 66 കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ശീവൊള്ളിയെ വെണ്‍മണി മഹനോടാണ്‌ താരതമ്ൃപ്പെടുന്നത്‌. ഫലിതം കൊണ്ടും രചനാരിതികൊണ്ടും ഒഴുക്കുകൊണ്ടും പദങ്ങ ളുടെ ധാരാളം കൊണ്ടും ധാടിമകാണ്ടും ആന്തരങ്ങളായ തത്വങ്ങളെ വര്‍ണ്ണിക്കുന്നതിനേക്കാള്‍ ബ്വാഹ്യങ്ങളുയ വസ്തുബ്വരുപങ്ങളെ വര്‍ണ്ണിക്കുന്നതിനുള്ള അധിക സാമര്‍ത്ഥ്യം കൊണ്ടും അനേകം കവിതാഗ്രന്ഥങ്ങള ആരംഭിച്ചിട്ട്‌ അവസാനിച്ചിക്കുന്നതിന്ു AEM! ചരമഗതിമയ പ്രാപിച്ച കഷ്ടസ്ഥിതികൊണ്ടും, എന്നുവേണ്ട, മറു പല സംഗത? കൊണ്ടും ഈ രണ്ടു 2M ദ്രശഷ്ഠന്‍മാര്‍ക്കും തമ്മിത്‌ സനാദ്യശ്യമുണ്ടട എങ്കില്യം ചെറുച്ച൦ം കൊണ്ടു തളളലുള്ള ഈ ശിമവാള്ള? നാരായണല്‍ നന്ധ്തിര]? ചില ഘട്ടങ്ങളിത്‌ വണ്‍്മണ? മഹല്‍ നന്ധ്യതിരിച്ചാട്ടിലെക്കുടി അതീകമിച്ചു നിന്നിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ കവിതകളെ വായിക്കുന്ന ഭാഷാകവിതാരസ ജ്ഞല്‍മാര്‍ക്കു ചിലപ്പേോോള്‍ തോന്നിച്ചോകാതിരിക്കയില്ല.” ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍ (1869-1916) നിസര്‍ഗ്ഗജമായ (ചതിഭയുടെ തിളക്കം കൊണ്ടും വാസനയുടെ തിക വ്യകൊണ്ടും കരട്റ കാവ്യമശലിയുമട വിരുതുകൊണ്ടും സരസ മായ സഹ്യദയത്വം കൊണ്ടും തളിഞ്ഞ നര്‍മ്മബ്വോധം ഒകാണ്ടും അത്ഭുതാവഹമായ ഭാഷാമ്ധ്വാധിനം കൊണ്ടും അക്കാലമത്ത DELI യാളകവികളില്‍ ഒന്നാമന്‍തമന്നയാണദ്ദേഹം ശീവൊള്ളി നാരായണന്‍ നമ്പൂതിരി. ശീവൊള്ളി കൃതികള്‍, ആദ്യസമാഹാരത്തിന്റെ മുഖവുര, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (ദി മംഗളോദയം ലിമിറ്റഡ്‌, 1952) പുറം 3. “അകവൂര്‍ നാരായണന്‍. ഉവണ്‍്മണിപ്രസ്ഥാനം, പുറം 207. 67 മലയാളഭാഷയില്‍ത്തന്നെ കവിതകളെഴുതിക്കൊണ്ടിരുന്ന ഒടുവിലിന്‌ കൊടുങ്ങല്ലൂര്‍ തഹസിീല്‍ മജിസ്ട്രേറ്റായി തമ്പുരാക്കന്മാരുമായി പരിചയം സ്ഥാപി ക്കാനും അതുവഴി തന്റെ കവനസാമര്‍ത്ഥയത്തെ കൂടുതല്‍ പരിപോഷിപ്പിക്കാനും കഴിഞ്ഞു. കവി, കാഥികന്‍, വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവുതെളിയിച്ച ഒടുവില്‍ 1893-ല്‍ കോഴിക്കോട്ടുവെച്ചു നടന്ന ഭാഷാപോഷിണി സഭയുടെ കവിതാമത്സരത്തില്‍ സമ്മാനം നേടുകയും ചെയ്തു. ശുദ്ധമായ ഭാഷാശൈലിയും ആശയവ്യക്തതയോടെ കാവ്യവിഷയം അവതരിപ്പിക്കാനുള്ള കഴിവും ഫലിത്രപയോഗങ്ങളും അനുവാചകരെ അദ്ദേഹ ത്തിന്റെ രചനകളിലേക്കാകര്‍ഷിച്ചു. സംസ്കൃത വിദ്യാഭ്യാസത്തേക്കാള്‍ പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ചതുകൊണ്ട്‌ കാവ്യങ്ങളില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം കാണാം. കൃതികള്‍ ദീര്‍ഘകാവ്യങ്ങള്‍ രചിച്ചിട്ടില്ലെങ്കിലും ലഘുകാവ്യങ്ങളുടെയും ഗ്ഹസ്വങ്ങ ളായ പദ്യകൃതികളുടെയും ഗദ്യരൂപത്തിലുള്ള കഥകളുടെയും പേരില്‍ അദ്ദേഹം പ്രശസ്തി നേടി. “എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ! ചുണ്ണാമ്പു ചോറും പുഴു- ക്കൂട്ടം തത്തിടുമുപ്പിലിട്ടതുമഹോ! കൈപ്പേറുമുപ്പേരിയും പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളാക്കിത്തീര്‍ത്ത കുട്ടാനുമീ- മട്ടില്‍ ബ്ഭക്ഷണമുണ്ടു ഛര്‍ദ്ദിവരുമാറെര്‍ണാകുളം ഹോട്ടലില്‍” എന്ന ശ്ലോകം ഒടുവിലിന്റേതാണ്‌. പ്ദ്ൃകൃതികള്‍ വിനോദിനി (ആദ്യകാലത്തെഴുതിയ കൃതി) 68 ലക്ഷ്മീവിലാസം ശതകം അന്തര്‍ജ്ജനത്തിന്റെ അപരാധം (കുറിയേടത്തു താത്രിയെക്കുറിച്ചു) ഒരു പോലീസ്‌ ഇന്‍സ്പെകടറുടെ വധം ഒരു പതിര്വരതയുടെ കഥ കുംഭകോണയാത്ര മദിരാശിയിലെ കടല്‍ക്കര ഇതുകുടാതെ മാലിനി എന്ന ഒരു ലഘുനോവലും അഞ്ച്‌ ചെറുകഥകളും കല്യാണീകല്യാണം എന്ന നാടകവും രണ്ടു ഗദ്യലേഖനങ്ങളും ഒടുവിലിന്റേതായി ട്ടുണ്ട്‌. “കോരപ്പര്രഭു” എന്ന പേരില്‍ ഒടുവില്‍ മലയാള മനോരമയില്‍ എഴുതിയി രുന്ന പംക്തി അദ്ദേഹത്തിന്റെ ഗദ്യരീതികൊണ്ട്‌ വളരെ പ്രശസ്തമായിരുന്നു. വെണ്‍മണിഡ്രസ്ഥാനത്തിന്റെ ദോഷങ്ങള്‍ ഒഴിവാക്കി ശൃംഗാരത്തേക്കാള്‍ മനുഷ്യജീവിതാനുഭവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി രസഭാവങ്ങളെ സുക്ഷ്മമായി ആവിഷ്‌ക്കരിക്കാന്‍ ഒടുവില്‍ ശ്രദ്ധിച്ചിരുന്നു. നിസര്‍ഗജമായ വാസനയുട തികവ്യകൊമണ്ടന്നപോലെ ആര്‍ജ്ജി തമായ പാണ്ഡിത്യത്തി൯് കുറവ്യകൊണ്ടു കുടിയാവണം, ഒടു വില കവിതകളിത്‌ പദപ്രയോഗവ്യം പദയോജനയും ഇത്ര സമ്യ ക്കായ? അനായാസസ്ുഭഗമായ? സമ്മ്മളിക്കുന്നത്‌. ഉപബ്വോധമന സ്തിത്നിന്നു പ്യറച്ചെട്ട വാര്‍ന്നുവീഴുന്നതു പോലുള്ള ഈ പദ്രചവ്വാ ഹത്തിത്‌ മന്ഃപൂര്‍വ്യത എന്ന ദോഷം ഒരിക്കലും അന്ുഭവം്ചെടുന്ന? LL ആഖ്യാന കവിതകളിത്‌ സംഭാഷണഭാഷയിലെ ഗദ്യശലl യുട അതേ പദസന്നിവേശ്രകമം ഒരു ക്േശവ്യം കുടാമത കവി പാലിക്കുന്നതു കണ്ടാത്‌ അതിശയം തോന്നും. ഇതുകൊണ്ടുകിട്ുന്ന ര്‍ജ്ജമ്വലതയെച്ചറ്റ? പറയാനുമില്ല. “ടി, പുറം 223. 69 കൊടുങ്ങല്ലൂര്‍ കളരിയുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം ഒടുവിലിന്റെ കാവ്യശൈലിയെ വളരെയധികം സ്വാധിനിച്ചിട്ുണ്ട്‌. ഒറവങ്കര രാജാ (നീലകണ്ഠന്‍ നമ്പൂതിരി) (1857 - 1917) മന്ത്രവാദം, ജ്യോതിഷം വൈദ്യം, തര്‍ക്കം, വ്യാകരണം, യോഗശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അഗാധപണ്ഡിതനായിരുന്ന ഒറവങ്കര കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലെ വിദ്വാന്‍ കുഞ്ഞിരാമവര്‍മ്മത്തമ്പുരാന്റെ കീഴില്‍ ആറേഴുകൊല്ലം സംസ്കൃതം അഭ്യസിച്ചു. അതിനുശേഷം ഒരു കൊല്ലം കൊടുങ്ങല്ലൂര്‍ കാവില്‍ ഭദ്രകാളിയെ ഭജിച്ചശേഷം ഒന്നാംതരം കവിയും മന്ത്രവാദിയുമായി അറിയപ്പെടാന്‍ തുടങ്ങി. പൂജയ്ക്കും മറ്റുമായി പല സ്ഥലങ്ങളില്‍ ചുറ്റിയടിക്കേണ്ടിവന്നതിനാല്‍ അദ്ദേഹത്തിന്‌ ഒരു സ്ഥലത്തിരുന്ന്‌ ഏകാഗ്രമായി കവിതാരചനയില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അധികം രചനകളും അപൂര്‍ണങ്ങളാണ്‌. എന്നാല്‍ എഴുതിയിടത്തോളം വളരെ ശ്രദ്ധിച്ചും ഗുണം തികച്ചുമാണ്‌ കാണപ്പെടുന്നത്‌. ശബ്ദത്തിത്‌ അദ്ദേഹത്തിന്‌ അത്യധികമായ നിഷ്കര്‍ഷയുണ്ടായിരു ന്നു. എന്നാത്‌ അതോട്ുകുടിത്തമന്ന അര്‍ത്ഥത്തില്യം തത്തുല്യമായ ജാഗരുകത വ്യാചരതിച്ചിച്ചിരുന്നു. അതുകൊണ്ട്‌ അദ്ദേഹത്തിന്റ കൃതികള്‍ ഗ്ായേണ ആശയഗംഭിരങ്ങളാണ്‌” എന്ന്‌ ഉള്ളൂര്‍ നിരീക്ഷിക്കുന്നുണ്ട്‌. കൃതികള്‍ സ്തോ്രകൃതികള്‍ ദേവീവ്യപാ്രയസ്തോത്രം, ലക്ഷ്മീസ്തവം ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരളസാഹിത്യചരിശ്രം വാ.4, പുറം 504. 70 അനാഗസ്തോത്രം കൃഷ്ണാവനാഷ്ടകം തുടങ്ങിയ ചില സ്തോത്രങ്ങളൊഴിച്ചാല്‍ പല കൃതികളും അപൂര്‍ണങ്ങളാണ്‌. ബാലോപദേശം എന്ന ഒരു കൃതി പൂര്‍ണ്ണമാണ്‌. മൂന്ന്‌ ഖണ്ഡങ്ങളിലായി നുറ്റിഇരുപത്തിയാറ്‌ ശ്ലോകങ്ങള്‍ ഇതിലുണ്ട്‌. കുചേലവൃത്തം ഓട്ടന്‍തുള്ളല്‍ ശ്രീരാമ നാമമാഹാത്മ്യം ശ്രീനാരദോപാഖ്യാനം ഭദൈമീപരിണയം നാടകം അഴകാപുരീവര്‍ണനം ദേവീമാഹാത്മ്യം അംബോപദേശം എന്നിങ്ങനെ അപൂര്‍ണങ്ങളായ കൃതികളാണധികവും. കൂടാതെ ഉപഹാരശ്ലോകങ്ങള്‍, മംഗളശ്ശോകങ്ങള്‍, സമസ്യാപൂരണങ്ങള്‍, കൂട്ടുശ്ലോകങ്ങള്‍, അഭി്രായശ്ലോകങ്ങള്‍ എന്നിവയും കവിതക്കത്തുകളും ഒറവങ്കര രചിച്ചിട്ടുണ്ട്‌. വണ്‍്മണ്പസ്ഥാനത്തിത്‌ ഉള്‍പ്ചെടുന്നുവെങ്കില്ും തനതായ മമശലിയും ഭാവഗരിമയും പുലര്‍ത്തിക്കൊണ്ട്‌ കാവ്യരചന നിര്‍വ! ഹിച്ച കവിയാണ്‌ ഒറവങ്ക. ഈ സവിശേഷ കാവ്ധയവ്യക്തിത്വം മുലം വഴിമതറ്റ? വണ്‍ങ്മണിചസ്ഥാനത്തിത്‌ വന്നു ചേര്‍ന്ന കവ! യാണ്‌ അദ്ദേഹമമന്ന ആക്ഷേപരവ്യം കേശള്‍ക്കേണ്ടിവന്നിട്ുണ്ട്‌. സാഹിത്യചരിതത്തിലും നിരുചണത്തില്യം വ്മണിക്കവികളുടെ നിഴലായി മതം ഒറവങ്കരരയ കങ്ങതുമകൊണ്ട്‌ അദ്ദേഹത്തിന്റെ കവിതകള്‍ ശ്രദ്ധിക്കച്ചടാതതപോയ! പല കാരണങ്ങളാത്‌ നിരവധ] കവിതകള്‍ പുൂര്‍ണ്ണരുപത്തിത്‌ ലഭിക്കാതെ പോയതും അദ്ദേഹം 71 പാര്‍ശ്വവത്ക്കരിക്കച്ചെടാല്‍ കാരണമായ? എന്നാത്‌ കവിതമയ ഗര വപുര്‍വ്യം സമീപിച്ച കവിയാണ്‌ ഒറവങ്കര എന്ന്‌ അദ്ദേഹത്തിന്റ കവിതകള്‍ സാക്ഷ്യ ച്ചെട്ുത്തുന്നു. വങ്മണഗപസ്ഥാനമത്ത അതl വര്‍ത്തിക്കുന്ന വ്യക്തിത്വവ്യം കവിത്വവ്യം (ചകടിച്ചിക്കുന്ന Halla യാണ്‌ ഒറവങ്കരക്കവിതകളില്‍ കാണാന്‍ കഴിയുന്നത്‌.” എന്നാല്‍ കാവ്യശൈലിയില്‍ യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന ഒറവങ്കര പലപ്പോഴും കൃത്രിമത്വവും ക്ലിഷ്ടതയും കൊണ്ട്‌ വെണ്‍മണിവഡ്രസ്ഥാനത്തിന്റെ ഭാഷാലാളിത്യത്തില്‍ നിന്നു അകന്നു പോകുന്നതായി കാണാം. കൊച്ചുണ്ണിത്തമ്പുരാന്‍ : (രാമവര്‍മ്മ) (1858-1926) കൊച്ചി വലിയതമ്പുരാന്‍ ‘കവിസാര്‍വൃഭനമന്‍' എന്ന സ്ഥാനം നല്‍കി ആദ രിച്ച കൊച്ചുണ്ണിത്തമ്പുരാന്‍ തികഞ്ഞ പണ്ഡിതന്‍ എന്ന നിലയിലും ജന്മസിദ്ധ മായ ബുദ്ധിശക്തികൊണ്ടും അക്കാലത്ത്‌ കവിയെന്ന നിലയേക്കാളും ശോഭിച്ചു. സഹജമായ കവിതാവാസനയായിരുന്നില്ല, ഒരു മഹാവ്യക്തി എന്ന നിലയിലുള്ള അംഗീകാരമാണ്‌ കൊച്ചുണ്ണിത്തമ്പുരാനെ പ്രശസ്തനാക്കിയത്‌. സംസ്കൃതപണ്ഡിതനായിരുന്ന തമ്പുരാനെ മലയാളകാവ്യരചനയിലേക്ക്‌ ആകര്‍ഷിച്ചത്‌ വെണ്‍മണി അച്ഛനും മഹനുമാണ്‌. വെണ്‍മണി നമ്പൂതിരിമാര്‍, കേരളഭാഷാകവി - വെണ്‍മണികളായുള്േളാര്‍, താതനും തനയനും എന്മനസ്സിങ്കല്‍ ഭാഷാകവിതാവിശേഷങ്ങള്‍ നന്മയില്‍ ഗ്രകാശിപ്പാന്‍ തുണച്ചീടേണം സദാ എന്ന്‌ രാമാശ്വമേധം കിളിപ്പാട്ട എന്ന കൃതിയില്‍ കാണുന്നു. “ ടി.എന്‍. സതീശന്‍. ഒറവങ്കരക്കവിത (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2012), പുറം 58. 72 ്രധാനകൃതികള്‍ ഉള്ളൂര്‍ സാഹിതൃചരിത്രത്തില്‍ കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികളെക്കുറിച്ച പറയുന്നത്‌ ഇങ്ങനെയാണ്‌: കൊച്ചുണ്ണിത്തമ്ധൃരാന്തെ ക്യതികള്‍ എണഞ്ണിത്തിട്ടച്ചെടുത്തുവാ൯ സാധിക്കുകയില്ല. ഓാരോ ആവശ്യം (ചമാണിച്ച്‌ ഭഓാരോരുത്തര്‍ വന്നു ചോദിച്ചത്‌ ആ നിമിഷത്തില്‍ത്തന്ന ഓാരോന്ന്‌ എഴുതിക്കൊടു ക്കും. അത്‌ പിന്നിട്‌ അച്ചടിച്ചിച്ചവോ എന്ന്‌ അന്വേഷിക്കുക പോലും പതിവില്ല. അച്ചടിച്ചിക്കാതതമന്ന അനേകം നശിച്ചിട്ുണ്ട്‌. നിരവധ? വാങ്മയങ്ങള്‍ ചില ചഴയ മാമ്പികകളില്‍ മാതം (്പകാശിതങ്ങ ളായും കിടക്കുന്നുണ്ട്‌, സംസ്ക്യതത്തില്യം മലയാളത്തിലും കവനം ചെയ്യാന്‍ ഒന്നുപോലെ ശക്തിയുണ്ടായിരുന്നതുകൊണ്ട്‌ അദ്ദേ ഹത്ത കുഞ്ഞിക്കുട്ടല്‍ തന്ധുരാത കവിഭാരതത്തിത്‌ ദിവ്്യനാം സവ്യസാചി? എന്നു പുകഴ്ത്തിയിരിക്കുന്നു “......... എന്നാല്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഷാകൃതികളെക്കാള്‍ സംസ്കൃതകൃതി കള്‍ക്ക്‌ കുടുതല്‍ ഗുണം ഉള്ളതായാണ്‌ കാണുന്നത്‌. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത്‌ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഷാകൃതികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെ ട്ടില്ല. സംസ്കൃതകൃതികള്‍ ശ്രീരാമപട്ടാഭിഷേകം നാടകം വിരാടവിജയംഭാണം അനംഗജീവനം ഭാണം ഉത്തരരാമചരിതം കാവ്യം “ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരള സാഹിത്യചരി്ത൦ വാ.4, പുറം 334. 73 ബാണയുദ്ധംചമ്പു വിപ്രസന്ദേശം. ഭാഷാകൃതികള്‍ നാടകങ്ങള്‍ കല്യാണീനാടകം ഉമാവിവാഹം മധുരമംഗലം ഫലല്‍ഗുനവിജയം അജ്ഞാതവാസം മഹാകാവ്യങ്ങള്‍ പാണ്ഡവോദയം വഞ്ചീശവംശം സാവിത്രീമാഹാത്മ്യം ഗോശ്രീശാദിത്ൃചരിതം മലയാംകൊല്ലം മറ്റു കൃതികള്‍ അംബോപദേശം സോമതിലകം ഭാണം ഷഷ്ടിപൂര്‍ത്തി ഡര്‍ബാര്‍ സുന്ദരകാണ്ഡം തുള്ളല്‍ രാമാശ്വമേധം കിളിപ്പാട്ടു ഭദ്രോല്‍പത്തി കിളിപ്പാട്ടു ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു ശ്രീമഹാഭാഗവതം (ഗാഥ) 74 ദേവീ മാഹാത്മ്യം (വൃത്താനുവ്ൃത്ത വിവര്‍ത്തനം) കാന്തവൃത്തം മലയാള ശബ്ദശാസ്ത്രം (പ്രഥമഭാഗം) അലങ്കാരമാല തുടങ്ങി അസംഖ്യം കൃതികള്‍ കൊച്ചുണ്ണിത്തമ്പുരാന്‍ രചിച്ചു. ്രുതകവിതാപാടവത്തിലും ഓര്‍മശക്തിയിലും കൊച്ചുണ്ണിത്തമ്പുരാനെ കവ ച്ചുവെയ്ക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. എങ്കിലും കവിത്വസിദ്ധിയുടെ കാര്യ ത്തില്‍ അദ്ദേഹത്തിന്റെ നില പിറകിലാണെന്ന്‌ ഉള്ളൂര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെ ടുന്നുണ്ട്‌. കുണ്ടൂര്‍ നാരായണമേനോന്‍ (1861-1936) കൊടുങ്ങല്ലൂരില്‍ തഹസില്‍ദാറായി ജോലിനോക്കവെ കൊടുങ്ങല്ലൂര്‍ക്കവി കളുമായി സുഹൃദ്ബന്ധം സമ്പാദിക്കാനും വെണ്‍മണിഡ്രസ്ഥാനത്തിലെ അംഗമാ കാനും കുണ്ടൂരിനു കഴിഞ്ഞു. പച്ചമലയാളത്തില്‍ കവനം ചെയ്ത്‌ പ്രസിദ്ധിനേടിയ കുണ്ടൂര്‍ ആ വിഷയത്തില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനെപ്പോലും അതിശയിപ്പിക്കുക യുണ്ടായി. സി.പി.അച്യുതമേനോന്റെ സുഹൃത്തായിരുന്ന കുണ്ടൂര്‍ കൊ.വ. 1065ല്‍ വിദ്യാവിനോദിനി ആവിര്‍ഭവിച്ചതോടെയാണ്‌ നിരന്തരമായി സാഹിതൃരചനയില്‍ ഏര്‍പ്പെട്ടുതുടങ്ങിയത്‌. ഉള്ളൂര്‍ കേരളസാഹിതൃൃചരിത്രത്തില്‍ അഭിപ്രായപ്പെടുന്നത്‌ കാണുക. ശബ്ദത്തില്യം അര്‍ത്ഥത്തില്യം കുണ്ടുരിന്നം നലല നിഷ്ക്കര്‍ഷയു ണ്ടായിരുന്നു. പച്ചമലയാളത്തിത്‌ കവനംകെയ്യന്ന വിഷയത്തില്‍ കൃുഞ്ഞിക്കുട്ടന്‍തന്ധ്രരാന്‍പോല്ും അദ്ദേഹത്തിന്നു തൃല്യന്നായിരുന്നി 75 ei റനല്y ഭാഷ്‌” MlolMonemMEelos “Ga&hIMalW@” GnoMlosmimM; കൊളുത്തിയ പന്തമാണ്‌. ഭാഷയില്‍ സരസമായ യമകപ്രയോഗ ത്തിന്‌ അദ്ദേഹത്തിന്റ സമീപത്തുപോല്ും ചെല്ലാവ്യന്ന ഒരു കവി നാളിതുവമര ജനിച്ചിട്ടില്ല. സംസ്കൃത ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യു MOIN}0 അദ്ദേഹത്തിനുള്ള പാടവം അസ്ാധാരണമായിരുന്നു. സജാത?യ ദ്വീതിീയാക്ഷര ്രാസം സാര്‍യൃത്ികമായ? ദീക്ഷിച്ച; രഘു വശം തുടങ്ങിയ കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുള്ളത്‌ ആശ്ചര്യകരമായിരിക്കുന്നു. അവയിത്‌ ചിലമതല്ലാം വ്യത്താന്യവ്യ ത്തമാണ്‌ വിവര്‍ത്തനം ചെയ്തിട്ടുള്ളത്‌. അദ്ദേഹത്ത ശ്ലാഘിക്കേ ണ്ടത്‌ മനോഗുണത്തിനാണ്‌, അത്രമാത്രം അഹങ്കാരരഹിതനായ/ ഗുമമണകലബ്ഗനായി ജിവിച്ചിരുന്ന അദ്ദേഹമത്ത നടുവത്തച്ഛന്‍ മരണാനന്തരം കേരളിയകവികള്‍ അവരുടെ തറവാഴ്ടുകാരണവരായ]ി ബ്വഹുമാനിച്ചവന്നതിത്‌ അത്ഭുതമില്ല.” ഇവരാണ്‌ വെണ്‍മണിവഡ്രസ്ഥാനം എന്ന്‌ പില്‍ക്കാലത്ത്‌ അറിയപ്പെട്ട കാവ്യ ശാഖയുടെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്നവര്‍. വെണ്‍മണിഡപ്രസ്ഥാന ത്തിന്റെ ഭാഗമെന്ന നിലയിലും അതിനെ പിന്‍പറ്റിക്കൊണ്ടും അനേകംപേര്‍ അക്കാ ലത്ത്‌ കാവ്യരചനയില്‍ ഏര്‍പ്പെട്ടു. കാത്തുള്ളില്‍ അച്യുതമേനോന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, പെട്ടരഴിയം രാമ നിളയത്‌, കുറുത്തപാറ ദാമോദരന്‍ നമ്പുതിരി, ആലത്തുര്‍ അനുജന്‍ നമ്പുതിരി പ്പാട, പാലിയത്ത്‌ ചെറിയ കുഞ്ഞുണ്ണി അച്ചന്‍, കെ.സി.നാരായണന്‍ നമ്പ്യാര്‍, പി. വി.കൃഷ്ണവാര്യര്‍, കോടശ്ശേരി കുഞ്ഞന്‍തമ്പാന്‍, തോട്ടേക്കാട്ട ഇക്കാവമ്മ, പെരു ന്നെല്ലി കൃഷണന്‍ വൈദ്യര്‍, തൃശ്ശൂര്‍ തൈക്കാട്ട ഇക്കാവമ്മ, തൃശ്ശൂര്‍ തൈക്കാട്ടു നാരായണന്‍ മൂസ്സ്‌, ഗ്രാമത്തില്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍, ചങ്ങനാശ്ശേരി രവി “ടി, പുറം 508-509. 76 വര്‍മ്മ കോയിത്തമ്പുരാന്‍, മൂലൂര്‍ എസ്‌.പദ്മനാഭപ്പണിക്കര്‍, വെള്ളാനശ്ശേരി വാസു ണ്ണി മുസ്തത്‌, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള എന്നിങ്ങനെ പ്രശസ്തരും അവപ്ര ശസ്തരുമായ നിരവധി കവിതാസ്നേഹികള്‍ വെണ്‍മണിമാര്‍ തുടങ്ങിവച്ച കാവ്യ ശൈലിയെ പരിപോഷിപ്പിച്ചു. അങ്ങനെ മലയാള കവിതയില്‍ അക്കാലംവരെ കാണാതിരുന്ന ഒരു ഉണര്‍വ്‌ സാഹിത്യരംഗത്തെ മുഴുവന്‍ പരിഷക്കരിക്കാനുതകും മട്ടിൽ വളര്‍ന്നു വികസിക്കുന്നതിന്‌ കാരണമായി. കൊടുങ്ങല്ലൂര്‍ ഗുരുകുലത്തില്‍ രൂപം പ്രാപിച്ച ഈ കാവ്യശൈലി തുടര്‍ന്ന ങ്ങോട്ട കേരളം മുഴുവന്‍ വ്യാപിക്കുന്നതും മലയാളകവിതയുടെ കാല്പനികതയി ലേക്കുള്ള വളര്‍ച്ചയില്‍ ഒരു ശക്തിയായി വര്‍ത്തിക്കുന്നതും കവിത ജനകീയമാവു ന്നതുമായി കാണാം. വെണ്‍മണിമാരുടെ കാലത്തിനു മുമ്പുള്ള മലയാളസാഹിത്യത്തില്‍ നിന്ന്‌ വെണ്‍മണിഗ്രസ്ഥാനം എന്തു മാറ്റമാണ്‌ ഉണ്ടാക്കിയത്‌ എന്ന്‌ അന്വേഷിക്കുകയാണ്‌ അടുത്ത അധ്യായത്തില്‍ ചെയ്യുന്നത്‌. 77 അധ്യായം 3 മലയാളഭാഷയുടെയും സാഹിതൃത്തിന്റെയും വികാസത്തില്‍ വെണ്‍ മണി(രപസ്ഥാനത്തിന്റെ ഇടപെടല്‍ മലയാളസാഹിത്ൃത്തിന്റെ മുഖച്ഛായതന്നെ മാറ്റുകയും നിലവിലുള്ള കാവൃശീലങ്ങളെ പരിഷ്കരിക്കുകയും ചെയ്തുകൊണ്ടാണ്‌ വെണ്‍മണിഡ്രസ്ഥാനം പത്തൊന്‍പതാം നൂറ്റാണ്ടിലെ കവികളെയും സാഹിത്യാസ്വാദകരെയും മുന്നോട്ടുന യിച്ചത്‌. വെണ്‍മണിഡപ്രസ്ഥാനകവികള്‍ ഭാഷയിലും സാഹിതൃത്തിലും അന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങള്‍ നടത്തി. ഇവയെന്തെല്ലാമാണെന്നും മലയാളസാ ഹിതൃത്തിനു ഭാഷയ്ക്കും ഇതുകൊണ്ട്‌ എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായി എന്നതും വിശദമായി പരിശോധിക്കേണ്ടതുണ്ട്‌. തമിഴിന്റെ ചുവടുപിടിച്ച ദ്മിഡസംഘാതാക്ഷര നിബദ്ധമായതും പ്രാസാദി വ്യവസ്ഥകള്‍ പാലിക്കുന്നതുമായ പാട്ടു്രസ്ഥാനം, ഭാഷാസംസ്കൃതയോഗമായ മണിപ്രവാളം, ഇതിനിടയിലുടെ തെളിമയാര്‍ന്ന നാടന്‍ഗാനങ്ങള്‍ എന്നിങ്ങനെ മുന്ന്‌ വഴികളിലായി വളര്‍ന്നുവന്ന സാഹിത്യരുപങ്ങള്‍ തുഞ്ചത്ത്‌ രാമാനുജന്‍ എഴു ത്തച്ഛനിലൂടെ ഗനരവപുര്‍ണ്ണമായ സാഹിത്യ രൂപം (്രാപിച്ചു. പാട്ടും മണിഗ്രവാ ളവും നാടോടിപ്പാട്ടുകളും ചേര്‍ന്ന ഒരു മിശ്രമായാണ്‌ മലയാളസാഹിത്യം പിന്നീട്‌ മാറുന്നത്‌. ഇവയില്‍ കേരളീയജീവിത പരിസരവുമായി കുടുതല്‍ ബന്ധം ഗപകടിപ്പി ക്കുന്നത്‌ മണിപ്രാവാളകാവ്യങ്ങളും നാടോടിഗാനശാഖയുമാണ്‌. ഇടക്കാലത്ത്‌ കൃത്രിമത്വവും സംസ്കൃതാധിപത്യവും മണിഗ്രവാള്രപസ്ഥാനത്തിന്റെ ശോഭ കെടു ത്തിയെങ്കിലും ആദ്യകാല മണിര്രവാള കൃതികള്‍ പലതും ഉത്തമ മണിപ്രവാളകാ വ്യങ്ങള്‍ തന്നെയാണ്‌. പാട്ടിന്റെ കൈവഴിയായി രൂപപ്പെട്ട സാഹിത്ൃയശൈലിയാ കട്ടെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെയും പൂന്താനത്തിന്റെ ജ്ഞാനപ്പാനയി ലൂടെയും തെളിമ നേടി. ശുദ്ധമലയാളശാഖയുടെ ലാളിത്യം പ്രകടമാക്കുന്ന കാവ്യ 78 ങ്ങളാണിവ. എന്നാല്‍ പാട്ടും മണി്രവാളവും കാവൃഭാഷയിലെ കൃത്രിമത്വം കൊണ്ട്‌ അപചയം നേരിട്ടപ്പോള്‍ ഇവയുടെ ഗുണവശങ്ങള്‍ ഉള്‍ക്കൊണ്ട്‌ എഴുത്ത ച്ചന്‍ സ്വീകരിച്ച ഭാഷാശൈലി പിന്നീട കേരളത്തില്‍ വലിയ മാറ്റമൊന്നുമില്ലാത്ത കാവ്യഭാഷയായി കുറേക്കാലം തുടര്‍ന്നുപോന്നു. മണി്രവാളത്തെയും പാട്ടി നെയും ശുദ്ധമലയാളശാഖയെയും കോര്‍ത്തിണക്കിയ എഴുത്തച്ഛന്റെ കാവ്യശൈ ലിക്ക്‌ മലയാളസാഹിതൃത്തില്‍ സ്വീകാര്യത നേടിയെടുക്കാനായി. ഭുരിപക്ഷം പാമര൯മാരായ ഒരു വലിയ ജനതയെ മുഴുവ൯ തന്നിലേ യ്ക്കടുച്ചിയ്ക്കാനും സുര്യോദയത്തില്‍്‌ താമരകമളന്നപോലെ അവ രുടെ ചിത്തപ്യഷ്പങ്ങള വിരിയിക്കാന്നും എഴുത്തച്ഛന്‌ കഴിഞ്ഞത്‌ അദ്ദേഹം അവര്‍ക്ക്‌ മനമ്പിലാവ്യുന്ന ഭാഷയില്‍ അവരുടെ സുപ്തവ? കാരങ്ങള ഉണര്‍ത്തുന്ന കവിതാരസചാതുരിയോടെ അവരുട ആത്മ?ീയത്യഷ്ണകള്‍ ശമിച്ചിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുവെ ന്നതുകൊണ്ടാണ്‌' എഴുത്തച്ഛനുശേഷം 18-൦ നുറ്റാണ്ടില്‍ കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍ക്കൃതികളി ലൂടെ മലയാളഭാഷയെ കൂടുതല്‍ ജനപ്രിയമാക്കി. ഭടജനങ്ങടെ നടുവിലുള്ളാരു പടയണിക്കിഹ ചേരുവാന്‍ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതംവരു കടുകടെപ്പടുകഠിനസംസ്കൃത വികടകടുകവിയേറിയാല്‍ ' എം. ലീലാവതി. മലയാള കവിതാസ്ാഹിത്യചരി്തം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2002) പുറം 80. 79 ഭടജനങ്ങള്‍ ധരിക്കയില്ല തിരിക്കുമൊക്കെയുമേറ്റുടന്‍ (സഭാര്രവേശം) എന്ന്‌ മലയാളഭാഷയോടുള്ള ചായ്വ്‌ അദ്ദേഹം (പകടിപ്പിക്കുന്നുണ്ട്‌. മലയാ ഭാഷയിലെ പഴഞ്ചൊല്ലുകളുടെയും ശൈലികളുടെയും (പയോഗങ്ങളും കുറിക്കു കൊള്ളുന്ന ഫലിതവും അദ്ദേഹത്തിന്റെ കൃതികളെ കുടുതല്‍ ജീവസ്സുറ്റതാക്കി. എന്നാല്‍ നമ്പ്യാരുടെ കാവൃഭാഷ തുള്ളല്‍ക്കൃതികളുടെ രചനയ്ക്കു മാത്രമേ യോജിക്കു എന്നത്‌ ഒരു പരിമിതിയാണ്‌. ഹാസ്യരസവപ്രധാനമാകയാല്‍ പില്‍ക്കാ ലത്ത്‌ ഗൌരവപൂര്‍ണമായ സാഹിതൃരചനയ്ക്കു തുള്ളലിന്റെ ഭാഷ പര്യാപ്തമല്ലാ തായി. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം ഏകദേശം ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു. മൈസൂര്‍ രാജാവായി രുന്ന ടിപ്പുസുല്‍ത്താന്‍ മലബാറിന്റെ പല ഭാഗങ്ങളും ആക്രമിച്ചത്‌ ഇക്കാലത്താണ്‌. മലബാറിലെ ജനങ്ങള്‍ക്ക്‌ തെക്ക്‌ തിരുവിതാംകൂറിലേക്ക്‌ ജീവരക്ഷാര്‍ത്ഥം പലാ യനം ചെയ്യേണ്ടിവന്നു. സാഹിതൃകാരന്മാര്‍ക്ക്‌ സാഹിത്യരചന നടത്താന്‍ പറ്റിയ സ്വസ്ഥമായ അന്തരീിക്ഷമോ സാഹചര്യമോ ഉണ്ടായിരുന്നില്ല. സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന നാടുവാഴി പ്രഭുകുടുംബങ്ങളും ഭയത്തിന്റെ നിഴലിലായ തോടെ സാഹിത്യപരിശ്രമങ്ങള്‍ ഏതാണ്ട്‌ നിശ്ചലമായി. എങ്കിലും ആട്ടക്കഥകള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍, തുള്ളല്‍പാട്ടുകള്‍, കുറ ത്തിപ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍ എന്നിങ്ങനെ പാരമ്പര്യത്തിന്റെ നിര്‍ജീവങ്ങളായ തുടര്‍ച്ചകള്‍ അക്കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. ഇവയ്ക്ക്‌ സമകാലികജിവിതത്തോടുള്ള ബന്ധം വളരെ കുറവായിരുന്നു. പിന്നീട ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതോടെയാണ്‌ സാഹിത്യസാംസ്കാരികരംഗങ്ങളില്‍ ഒരു പരിവര്‍ത്തനം സംജാതമാകുന്നത്‌. 80 പത്തൊന്‍പതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലയാളസാഹിത്യത്തിലു ണ്ടാകുന്ന മാറ്റം തെക്ക്‌ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെയും വടക്ക്‌ വെണ്‍മണിഡ്രസ്ഥാന കവികളുടെയും നേതൃത്വത്തിലാണ്‌ രൂപം വ്രാപിക്കുന്നത്‌. വെണ്‍മണിമാര്‍ മലയാളഭാഷയോടും സാഹിത്യത്തോടും കുടുതല്‍ താത്പര്യം ്രകടിപ്പിക്കുകയും കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലെ തനമ്പുരാക്കന്‍മാര്‍ ഇവര്‍ക്ക്‌ പ്രോത്സാഹനം നല്കുകയും ചെയ്തതോടെ മലയാളസാഹിത്ൃയത്തില്‍ ഒരു പുതിയ അഭിരുചി രൂപപ്പെട്ടു. വെണ്‍മണിക്കവികള്‍ പുതുതായി ഒരു ഭാഷാശൈലി സൃഷ്‌ടിച്ചെടുക്കുകയ ല്ല, നിലവിലുണ്ടായിരുന്ന സാഹിത്യപാരമ്പര്യങ്ങളെ കോര്‍ത്തിണക്കി മലയാളസാ ഹിതൃത്തില്‍ ഒരു പുതിയ ഭാവുകത്വം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്തത്‌. ചമ്പുഗ്രബന്ധങ്ങളിലെ കേരളീയതയും തുള്ളല്‍പ്പാട്ടുകളിലെ ഫലിതരസിക തയും കൃഷ്ണഗാഥയുടെ ലാളിത്യവും കിളിപ്പാട്ടുകളിലെ ്രഡ്ദതയും ആട്ടക്കഥ കളിലെ ശ്യംഗാരവും ഒത്തുചേര്‍ന്ന ്രത്യേകവ്യക്തിത്വം വെൺമണി(്രസ്ഥാനത്തെ ഹൃദയാവര്‍ജകമാക്കിത്തീര്‍ക്കുന്നു. ആധുനികതയുടെ എല്ലാ ്രവണതകളും അവ യില്‍ കാണാന്‍ കഴിയുന്നുണ്ട്‌. വെണ്‍മണിമാര്‍ നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങളെ പൊതുവെ കാവ്യഭാ ഷയില്‍ വരുത്തിയവ, കാവ്യരുപത്തില്‍ വരുത്തിയവ എന്ന്‌ രണ്ടായി തിരിക്കാം. 1. കാവ്ൃഭാഷയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ - ക്രമക്കണക്കേ ശരണം, ജനങ്ങള്‍ സമസ്തരും സമ്മതിയാതെ കണ്ടി - സ്റമര്‍ത്ഥനോതില്ലൊരു വാക്കുപോലും - 81 എന്ന കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ നയം മുറുകെപ്പിടിച്ചുകൊ ണ്ടാണ്‌ വെണ്‍മണിക്കവികള്‍ കാവ്യരചന നടത്തിയിരുന്നത്‌. സംസ്കൃതത്തിന്റെ പിടിയില്‍പ്പെട്ട നട്ടംതിരിയുകയായിരുന്ന മലയാളഭാഷയെ സാധാരണക്കാരന്റെ സംഭാഷണഭാഷയോടടുപ്പിക്കാന്‍ ധൈര്യം കാണിച്ചത്‌ വെണ്‍മണിക്കവികളാണ്‌. “എന്താണ്‌, തേങ്ങാക്കുലയാണെനിക്ക്‌', “ഒലക്കേടെ മുടാണെനിക്കെന്തുചേതം” എന്നിങ്ങനെയുള്ള ഗ്രാമ്ൃ്പയോഗങ്ങളോടൊപ്പം നമ്പൂതിരിമാരുടെ നിത്യ സംഭാഷ ണത്തിലെ പദങ്ങളെയും - (കുണ്ടാമണ്ടി, തക്കിടി, പിട്ടു, വെടിപറയുക, ഉഷ്ണി ക്കല്‍, കഷണിക്കല്‍, എതൃത്തു, ഭേസുക, കബളിക്കുക, കമ്പം തുടങ്ങിയവ) സാഹിതൃരചനയിലുപയോഗിച്ചു. ഇങ്ങനെ കാവ്യഭാഷയും സംഭാഷണഭാഷയും തമ്മിലുള്ള അകലം കുറച്ചു. പ്രാസം വേണമെന്നുണ്ടായിരുന്നെങ്കിലും സജാതീയ ്രാസം വേണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷ ഉണ്ടായിരുന്നില്ല. ്രാവിഡശീലുക ളില്‍ പ്രാസം ഉണ്ടായാല്‍ നന്ന്‌ എന്ന തോന്നലാണ്‌ അവരില്‍ മുന്നിട്ടുനിന്നത്‌. പ്രായേണ ദ്രാവിഡച്ചൊല്‍കളിലിടകലരും പ്രാസസനഭാഗ്യമുണ്ടെ - ന്നായേ ലോകം രസിക്കൂ കവിതയിലതിനാല്‍ ഭൂരിപക്ഷത്തെ നോക്കി ചായേണം നമ്മളങ്ങോട്ടതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി - പ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതി - ക്കൂട്ടുവിന്‍ കൂട്ടുകാരേ - (കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍) സംസ്കൃതത്തിലെഴുതിയാലേ ഉത്തമ കാവ്യമാവൂ എന്ന പ്രബലമായ ധാര ണയെയും വെണ്‍മണിക്കവികള്‍ തിരുത്തി. മലയാളഭാഷയോടുള്ള ഈ പ്രതിപ ത്തിക്ക്‌ ഒരു കാരണമായി പറയാവുന്നത്‌ ഈ കവികളില്‍ പലര്‍ക്കും സംസ്കൃത ത്തില്‍ വേണ്ടത്ര പാണ്ഡിത്യം ഉണ്ടായിരുന്നില്ല എന്നതാണ്‌. ““ആ കവികള്‍ക്ക്‌ 82 സംസ്കൃതത്തില്‍ പറയത്തക്ക അവഗാഹമില്ലാതിരുന്നത്‌ ഭാഷയുടെ ഭാഗ്യമായി” എന്ന്‌ ഉള്ളൂര്‍ സൂചിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ സംസ്കൃതത്തിന്റെ ആധി പതൃത്തില്‍നിന്ന്‌ മോചനം നേടാന്‍ ഇവരുടെ രചനകള്‍ക്ക്‌ സാധിച്ചു. കാവ്യഭാഷ യിലും കാവ്യശൈലിയിലും ഇവര്‍ നടത്തിയ അഴിച്ചുപണികള്‍ സാമാന്യ ജനങ്ങള്‍ വളരെ വേഗം സ്വീകരിക്കുകയും ചെയ്തു കാവ്ൃഭാഷയില്‍ നടപ്പില്‍ വരുത്തിയ പരിഷ്കരണങ്ങള്‍ ഉള്ളൂര്‍ സാഹിത്യ ചരിത്രത്തില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്‌.. അവ താഴെ പറയുന്നവ യാണ്‌:- L സംസ്കൃത വിഭക്ത്യന്തങ്ങളോ ന്നിദ്ധിവികലങ്ങളോ ആയ പദങ്ങളെ കഴിവ്യള്ളിടഭത്താളം വര്‍ജ്ജിക്കുക. 2. ശേഷം (സംശ്ലീഷ്ടപദത- അതായത്‌ എത്ര പദങ്ങ ജുണ്ടെങ്കില്യം എല്ലാം കൂട? ഒ്മരാറ്ച്ചദംപോലെ അലിഞ്ഞു ചേര്‍ന്നു പരിലന്തിക്കത്തക്ക നിലയയില്യള്ള അവയുകട സംഭയാജനം), ്രസാദം (കേട്ട നിമിഷത്തിത്‌ അര്‍ത്ഥാവ ബ്വോധമുണ്ടാകത്തക്ക പദങ്ങളല്ഛാതെ മമറ്റാന്നും (ചഭയാഗ] ക്കാതിരിക്കുക), മാധുര്യം, ഈയക്ുമാര്യം, അര്‍ത്ഥവ്യക്ത?, ഗത? (സ്വരങ്ങള്‍ക്ക്‌ ആരോഹണാവരോഹണ്ൃക്രമം 312120) ന്വോള്‍ ചകടിഭവിക്കുന്ന രമ്യത) ഇത്യാദി കാവ്യഗുണങ്ങ ളില്‍ (പത്യേകം ശദ്ധപതിപ്പിക്കുക. 3. ശയ്യ (പദങ്ങളുടെ വിനിമയാസഹിഷണുത) ഗ്രാക്ഷാപാകം (അകത്തും പുറത്തും ഒന്നുപോലെ വ്യാപിക്കുന്ന രസ സ്ഫുര്‍ത്ത?), വെദര്‍ഭിരിത? (മാധുര്യാദിഗുണങ്ങള്‍ക്കിണ “ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരള സാഹിത്യചരിത്രം, വാ.4, പുറം 297. * ടി, പുറം 296-97. 83 ങ്ങിയ കോമളമായ ശബ്ദലടന) ഈ വക കാര്യങ്ങളില്‍ Mathes Bal). 4, കര്‍ണനസ്ുഖം വരുത്ത? ദശാതാക്കകള ആകര്‍ഷിക്കുന്നത/ നുള്ള ഉപായങ്ങളിത്‌ ഒട്ടം അപശധാനമല്ലാത്ത വ്യത്ത്യന്യു(പാ സത്തില്യും അന്ത്യപാസത്തില്ും വിശഷഗ്രതിപത്ത! (പദര്‍ശിച്ചിക്കുക. 5. ഛഏൂൃതു ശ്ലോകത്തിലും ഇങ്ങോളം അങ്ങോളം ഫലിതരമ്പിത വിതറ? അതിന്റ ആമ്പ്വാദ്യത വര്‍ദ്ധിച്ചിക്കുക. എന്നിങ്ങനെ ചില പദ്ധതികളാണ്‌ ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളുടെ ഉദ്ദേശ്യസിദ്ധിക്ക്‌ അംഗീകരിച്ചത്‌. ഇത്തരം പരിഷകരണങ്ങള്‍ക്ക്‌ അനുയോജ്യമായ സ്വാഭാവികമായ ഒരു പരി തസ്ഥിതി കൊടുങ്ങല്ലൂര്‍ ഗുരുകുലത്തില്‍ അന്ന്‌ രുപപ്പെട്ടിരുന്നു. വണ്‍്മണ്ീസ്ഥാനം സംസ്ക്യതാധിചത്യത്തിമനതിരേയുള്ള അബ്ചോശപുര്‍വ്യമായ ഗചതിഷേധമായിരുമന്നന്നു പറഞ്ഞുവല്ലോ. സംസ്കൃതഭാഷ തങ്ങളുടെ കുടുംബസ്വത്താമണെന്നും ബ്വഹ്മമ്്വവ്യം രാജഭോഗവ്യംപോല അതിനെ കാത്തുരക്ഷിശക്കണ്ടത്‌ തങ്ങളുടെ ബ്വാധ്യതയാമണന്നും എക്കാലത്തും അറിയാമത വിശ്വന്ിച്ചുപോന്ന? രുന്ന ബ്വാഹ്മണക്ഷ്ഗതിയ വര്‍ഗങ്ങളുടെ പതിനിധികളില്‍്നിന്നുത മന്നയാണ്‌ ഈ പ്രതിഷേശവ്യും വന്നത്‌ എന്നത്‌ നിയതിയുടെ പ്രത? കാരപ്രകിയകളിത്‌ അന്തര്‍ഭവിച്ചുകാണാറുള്ള ഫലിതങ്ങളിലലൊ ന്നായി കരുതാം. അമാന്തക്കാടിമരമമന്മു സ്വയം വിശേഷിപ്പിച്ച മവണ്മണ? മഹന്ന്‌ അലസതയും ചൊറിയും മാത്രമല്ല, സംസ്കൃത വൈമുഖ്യവ്യം എന്തും കുട്ടുകാരായിരുന്നെന്നു തോന്നുന്നു. മവണ്‍്മണ? അച്ഛനും അത്യാവശ്യം ശാസ്്രജ്ഞാനവ്ും വ്യാകരണ 84 പാണ്ഡിത്യവ്യം ഉണ്ടായിരുന്നെന്നു പറയപ്ചെട്ടിട്ടമണ്ടങ്കിലും ആഭി മുഖ്യം മലയാളത്തോടായിരുന്കു. ചന്സിദ്ധഭാഷാം കവിയായിരുന്ന പുന്തോട്ടം നമ്ധുതിരിയുട സഹവാസവധവ്യം മാത്യകയുമായിരിക്കാം ഈ പ്രവണത അദ്ദേഹത്തില്യണര്‍ത്തിവിടത്‌. ആ നിലയ്ക്ക്‌ ഉവഞ്മണീ്രസ്ഥാനത്തിന്&്‌ ഉദയതാരമായി പൂന്തോട്ടം നനമ്പൃത? രിയ കണക്കാക്കാം. പുന്തോട്ടം നമ്പുതിരിയോടൊച്ചം കൊടുങ്ങ ല്യര്‍ക്കളരിയിലെ കവിതാഭ്യാസത്തിമന്റെ ആചാര്യനായിട്ട്‌ അദ്ദേഹം വളമരക്കാലം കോവിലകത്ത്‌ താമന്നിച്ചുമവന്ന്‌ രേഖപച്ചെട്ുത്തിക്കാ ണുന്നുണ്ട്‌. അച്ഛന്‍ അണിയിച്ചുകൊടുത്ത മലയാള കവിതക്കിര1ടം കുഞ്ഞിക്കുട്ടന്‍തന്ധ്യരാ൯ അഴിച്ചുവെക്കാന്‍ ഇഷ്ടപ്ചെടാത്തതു സ്വാഭാവികം തമന്ന. ഈമയാരു പശ്വാത്തലമില്ായിരുമന്നങ്കിത്‌ ഒരു പകേഷ, കൊടുങ്ങല്കുരിലെ ദിവ്യന്മാര്‍ ദേവഭാഷയ്ുടെ മ്പ്വര്‍ഗ്ഗ ത്തില്‍്നിന്നു താഴോട്ടിറങ്ങുന്നതിന്ുമുന്പ്‌ പല പാവശ്യം ആലോച? ച്ചേന്ന!' മലയാളഭാഷാസ്വീകരണം മാത്രമല്ല, പൌരാണിക കഥകള്‍ മാത്രമേ കാവ്യ വിഷയമാകാവൂ എന്ന കടുംപിടുത്തത്തിനു പകരം ചുറ്റം കാണുന്നതും സ്വന്തം അനുഭൂതിക്കു പാത്രീഭവിക്കുന്നതുമായ വിഷയങ്ങളും കാവ്യവിഷയമാക്കാമെന്ന നയവും വെണ്‍മണിക്കൃതികളെ ആസ്വാദ്യകരമാക്കി. ഭക്തിവിഷയകമായ രചനക ളില്‍പ്പോലും ഇവര്‍ ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തു. സാധാരണക്കാരെ കവിത യിലേക്കടുപ്പിക്കാന്‍ ഇത്തരം പരിശ്രമങ്ങള്‍ സഹായിച്ചു. കാവ്യഭാഷ വാമൊഴിയോ ടടുത്തപ്പോള്‍ അതിന്‌ ഒരു നവചൈതന്യം കൈവന്നു. സാഹിത്യത്തിന്റെ ജനാധി പതൃവല്‍ക്കരണം സാധിച്ചതിലൂടെ അനേകം പേര്‍ കാവ്യരചന നടത്തുന്ന ഒരു * എം. ലീലാവതി. “വെണ്‍മണി പ്രസ്ഥാനം, നവരംഗം (സാഹിത്ൃരപവര്‍ത്തക സഹക രണ സംഘം, കോട്ടയം, 1976) പുറം 10-11. 85 സന്ദര്‍ഭം സൃഷടിക്കപ്പെട്ടു എന്നത്‌ വെണ്‍മണി(്പസ്ഥാനകാലത്തെ മാത്രം ഗപത്യേ കതയാണ്‌. 2, കാവ്യരൂപത്തിൽ വരുത്തിയ പരിഷ്കരണങ്ങള്‍ വെണ്‍മണിമാര്‍ സാഹിതൃഭാഷയില്‍ വരുത്തിയ പരിഷക്കരണങ്ങളോളം പ്രധാനമാണ്‌ വൃത്യസ്തങ്ങളായ സാഹിതൃരുപങ്ങള്‍ സാഹിത്യാസ്വാദകര്‍ക്ക്‌ പരി ചയപ്പെടുത്തിയതും. മലയാളസാഹിതൃത്തിന്റെ ആരംഭം മുതല്‍ ഒറ്റയൊറ്റ വ്യക്തികളാണ്‌ ്രസ്ഥാനസ്ഥാപകരായിരുന്നിട്ടുള്ളത്‌. ഓരോ എഴുത്തുകാരന്റെയും ഒന്നോ രണ്ടോ കൃതികള്‍ പിന്നീട ഒരു പ്രസ്ഥാനത്തിന്റെ രൂപം വ്രാപിച്ചു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ കിളിപ്പാട്ടുഥ്രസ്ഥാനം, കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്രസ്ഥാനം, രാമപുരത്തുവാര്യരുടെ വഞ്ചിപ്പാട്ട തുടങ്ങിയവ ഇത്തരത്തില്‍ ്രസിദ്ധിനേടിയവയാണ്‌. എന്നാല്‍ വെണ്‍മണിക്കവികള്‍ ആത്മാവിഷ്കാരത്തിന്‌ നിലവിലുള്ള കാവ്യരുപങ്ങള്‍ പോരാതെവന്നപ്പോള്‍ പുതിയവ കണ്ടെത്തി. ഇവയി ലൂടെ തങ്ങളുടെ അനുഭവങ്ങള്‍ സഹൃദയഹൃദയാഹ്ലാദിയായി അവതരിപ്പിക്കു കയും ചെയ്തു. നിരുപണങ്ങള്‍, യാത്രാവിവരണകാവ്യങ്ങള്‍, കവിതക്കത്തുകള്‍ തുടങ്ങിയവ ഇത്തരത്തില്‍ മലയാളസാഹിതൃത്തിനു ലഭിച്ച പുതിയ കാവ്യരുപങ്ങ ളാണ്‌. I. പദൃത്തിലുള്ള വിമര്‍ശനങ്ങള്‍ /നിരുൂപണങ്ങള്‍ മലയാളസാഹിത്യത്തില്‍ പാശ്ചാതൃരീതിയിലുള്ള വിമര്‍ശനപദ്ധതികള്‍ നിലവില്‍വരുന്നതിന്‌ മുമ്പുതന്നെ നിരുപണ സ്വഭാവത്തോടുകുടിയ കൃതികള്‍ രചി ച്ചത്‌ വെണ്‍മണിക്കവികളാണ്‌. യഥാര്‍ത്ഥത്തില്‍ മലയാളനിരുപണശാഖയ്ക്ക്‌ മികച്ച സംഭാവനയാണ്‌ ഈ കൃതികള്‍ നല്‍കിയത്‌. എന്നാല്‍ നിരുപണരംഗത്ത്‌ ഇവയുടെ സ്ഥാനം അടയാളപ്പെടുത്താതെ പോയി. 86 കവികളെ പക്ഷികളോടും മൃഗങ്ങളോടും പുഷ്പങ്ങളോടും മറ്റും ഉപമിച്ചു കൊണ്ടുള്ള ഈ രചനകള്‍ പതിനെട്ടു, പത്തൊന്‍പത്‌ നൂറ്റാണ്ടിലെ മലയാളസാ ഹിതൃ രംഗത്തെ കവികളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുളള സത്യസ ന്ധമായ നിരൂപണങ്ങള്‍ എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും തിരികൊളുത്തി. കവികളെക്കുറിച്ചും അവരുടെ കാവ്യശൈലിയെ ക്കുറിച്ചുമുള്ള ചിന്തകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ഈ കാവ്യങ്ങളാണ്‌. വെണ്‍മണിമ ഹന്റെ കവിപുഷ്പമാല, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കവിഭാരതം, മൂലൂര്‍ എസ്‌.പദ്മനാഭപ്പണിക്കരുടെ കവിരാമായണം എന്നിവ ഈ രചനകളില്‍ ശ്രദ്ധേയമാണ്‌. കവിപുഷ്പമാല - വെണ്‍മണിമഹന്‍ (1884) കാത്തുള്ളില്‍ അച്യുതമേനോന്റെ കവിപുഷ്ചമാലയെ വിമര്‍ശിച്ചു കൊണ്ടെഴുതിയ കൃതിയാണിത്‌. മുപ്പത്തൊമ്പത്‌ ശ്ലോകങ്ങളുള്ള ഈ കൃതിയില്‍ വെണ്‍മണിമഹന്‍ അക്കാലത്തെ പ്രമുഖരായ കവികളെ പല പുഷ്പങ്ങളോട്‌ ഉപമി ക്കുന്നു. മാത്രമല്ല കാത്തുള്ളില്‍ അച്യുതമേനോന്റെ കൃതിയില്‍ വയസ്കര മുസിന്‌ നല്‍കിയ സ്ഥാനം കൊച്ചുണ്ണി തമ്പുരാന്‌ നല്‍കിയ സ്ഥാനത്തേക്കാള്‍താഴെ യാണെന്നും അതുശരിയല്ല എന്നുമുള്ള തോന്നലില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം വിശദമാക്കുകയും ചെയുന്നുണ്ട്‌. കൈനാറിപ്പുവിനോടും കളതരകനകു - ത്താമരപ്പുവിനോടും സാനന്ദം ജാതിയോടും സരസ പരിമളോല്‍ ഫുല്ലമാം മുല്ലയോടും നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ- * അകവൂര്‍ നാരായണന്‍. വെങ്മണിചന്ഥഥാനം, പുറം 248.(വെണ്‍മണിമഹന്‍ കലശ ലായി എതിര്‍ത്തതു കാരണം നമ്മുടെ ഭാഗ്യക്കേടിന്‌ കാത്തുള്ളി ഇതു പ്രസിദ്ധീ കരിച്ചില്ല. എങ്കിലും വെണ്‍മണിയുടെ മറുപടിയില്‍നിന്ന്‌ കാത്തുള്ളി ഓരോ കവിക്കും കൊടുത്തിട്ടുള്ള സ്ഥാനം അറിയാന്‍ കഴിയും) 87 വാഴുമെന്നച്ഛനെച്ചെ - റൂുനംകുടാതെ ചേര്‍ക്കാമതിലൊരു സുമമായ്‌ ചേര്‍ത്തതെന്തോര്‍ത്തതില്ലേ? കോട്ടം തീര്‍ന്നുഗുണം തികഞ്ഞ രസികന്‍- കൊച്ചുണ്ണി ഭുപാലക ശ്രേഷ്ഠന്‍ നല്ലൊരു യോഗ്യനോ കുസുമമീ മുന്നോട്ടു ചേര്‍ന്നീടുവാന്‍ കേട്ടാല്‍ ഭംഗി ചുരക്കുമല്‍പരസമാ- ദ്ധാരാള മിത്യാദി കൊ- ണ്ടാട്ടേ നല്പവിഴാഖ്യമല്ലിയതാ- കട്ടേ പകിട്ടെന്നിയേ പിന്നീട്‌ ഇത്തരത്തില്‍ രചിക്കപ്പെട്ട കൃതികള്‍ക്ക്‌ മാതൃകയായത്‌ വെണ്‍മ ണിമഹന്റെ കവിപുഷ്പമാലയാണ്‌. കവിഭാരതം-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1887) ഭിന്നാഭിപ്രായക്കാരായ കേരളവര്‍മ്മ-രാജരാജവര്‍മ്മ പക്ഷങ്ങളെ പാണ്ഡവ- കനരവ ശക്തികളായി കല്പിച്ച അവതരിപ്പിക്കുകയാണ്‌ തമ്പുരാന്റെ കവി ഭാരത ത്തില്‍ ചെയ്തിരിക്കുന്നത്‌. ഈ ഓരോ പക്ഷത്തോടും കുറുപുലര്‍ത്തുന്ന കവി കള്‍ക്കും ഓരോരോ സ്ഥാനം നല്‍കിയിരിക്കുന്നു. “ഉള്‍ച്ചിന്നും വേഗമേറും നിജകവന ബല- ത്തളളലെല്ലാമൊതുക്കി - സ്വച്ഛന്ദം മൂകനായ്‌ വാണഖില കവിവര- പ്പോരു കണ്ടിണ്ടലെന്യേ കൊച്ചുണ്ണി ക്ഷോണിപാല പ്രവരനു കൊടിയായ്‌ വെണ്‍മണി ശ്രീ കലര്‍ന്നോ- 88 രച്ഛന്‍ നമ്പൂരി ഭൂരി വ്രഥഗിതസിതയശോ- മോഹനശ്രീ ഹനുമാന്‍ “അതൃഗ്രത്വവുമില്ല മന്ദതയുമി- ല്ലീമട്ടു തുഷ്ട്യാമഹാ- വ്യത്തിക്കൊത്തു കുതിച്ചുഭംഗിയിലുര- ച്ചാനന്ദമാര്‍ന്നിങ്ങനെ മധ്യസ്ഥന്റെ കണക്കെ മാന്യതയൊടും മങ്ങാതെ മേവുന്നൊര- ശ്ലുദ്ധാത്മാ നടുവദ്വിജന്‍ കൃപനുമാ- മുള്‍ത്താരിലോര്‍ത്താല്‍ ദ്ൃഡ്യം എന്നിങ്ങനെയുള്ള ഉപമകള്‍ കവിഭാരതത്തില്‍ കാണുന്നുണ്ട്‌. കവിരാമായണം-മൂലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍ (1894) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കവിഭാരതം സവര്‍ണകവികളെ മാത്രമേ പരിഗ ണിച്ചുള്ളു എന്നും തെക്കന്‍ കവികള്‍ക്കും അവര്‍ണര്‍ക്കും വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ല എന്നും ആക്ഷേപമുണ്ടായിരുന്ന മുലൂര്‍ കവിഭാരതത്തിന്‌ എതിരായാണ്‌ കവിരാമായണം രചിക്കുന്നത്‌. കവികളെ രാമായണ കഥാപാത്രങ്ങളോടുപമിച്ചാണ്‌ ഈ കൃതിയുടെ രചന. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇതില്‍ ഒന്നാം സ്ഥാനം നല്‍കിയി രുന്നു. ഈ കൃതിയും അതിനെത്തുടര്‍ന്നുണ്ടായ വാദകോലാഹലങ്ങളും അക്കാ ലത്തെ സാഹിത്യരംഗത്തെ ശബ്ദായമാനമാക്കി. കവിരാമായണ നിര്‍മ്മാണവ്യും അതിമനത്തുടര്‍ന്നുണ്ടായ സമരങ്ങ ളും കേരളത്തില ഒതൊട്ടുകുടാത്തവര്‍, തിണ്ടിക്കുടാത്തവര്‍ എന്നി ങ്ങനെ വിവിധ മേഖലകളിത്‌ നിലനിന്നിരുന്ന സവര്‍ണവിഭാഗങ്ങളെ മാനസികമായി അടുകച്ഛിക്കുവ്വാന്‍ ഭട്ടറെപയോജനകപ്ചെട്ടിട്ുണ്ട്‌, മഹാ 89 നായ കവിഭാരതകര്‍ത്താവ്യപോല്യം യാഥാസ്ഥിതികാന്തരിക്ഷത്തിത്‌ വളര്‍ന്നു വന്നതിന്ാത്‌ സവര്‍ണമ്മധാവിത്വത്തിനേ കേരളത്തിത്്‌ ജീവിക്കുവാന്‍ സ്വാതന്ത്യം അന്ുവദിക്കുന്നുള്ളു. ഭയാനകമായ ആ സ്ഥിത? വിശേഷമത്ത തട്ടിത്തകര്‍ത്ത്‌ അവര്‍ണനും സാമുഹ്യവ്യം സാംസ്കാരികവ്യമായ ഒരന്തരിക്ഷത്തില്‍്‌ എന്തുകൊണ്ട്‌ (പവേശിച്ചു കുടാ എമന്നാരു ചോദ്യവ്യം വെല്കുവിളിയുമായിരുന്നു കവിരാമാ യണ നിര്‍മ്മിതിയിലുടെ മുലൂര്‍ ഉദ്ഘാടനം ചെയ്തത്‌” എന്ന്‌ ടി. എം. ചുമ്മാറും ആ തരത്തിലുള്ള സമരങ്ങള്‍ കാണ്ട്‌ ഈഴവര്‍ക്ക്‌ സവര്‍ണ ഹിന്ദു ക്കഭളോടൊച്ചും സാഹിത്യ മണ്ഡലത്തില്‍ ശാശ്വതമായ സ്ഥാനം ൧/ഭl a). അവരുട ആത്മവിശ്വാസം പ്ുര്‍വവാധികമായ? വിജ്യംഭിച്ചു. അങ്ങനെയും സ്വസമുദായമത്ത നിപുണമായ? ഉപാമ്സിക്കുവവാല്‍ നമ്മുടെ കവിക്ക്‌ സാധിച്ചു എന്നുള്ളത്‌ സ്മരണിീയമായ ഒരു ചര മാര്‍ത്ഥമാണ്‌. എന്ന്‌ ഉള്ളുരും സൂചിപ്പിക്കുന്നത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും മുലുരും നടത്തിയ വാദപ്രതിവാദങ്ങളെയാണ്‌. മലയാള സാഹിത്യത്തിലെ നിരൂപണ/വിമര്‍ശന രംഗത്തിന്റെ തുടക്കം ഇവ രുടെ കൃതികളില്‍ ദര്‍ശിക്കാം. I. യാ്രാവിവരണ കാവ്യങ്ങള്‍ മലയാളസാഹിത്യത്തില്‍ യാത്രാവിവരണ കാവ്യങ്ങള്‍ക്ക്‌ ആദ്യമായി രൂപം നല്‍കിയത്‌ വെണ്‍മണി(്രസ്ഥാനമാണെന്ന്‌ കാണാം. വെണ്‍മണി അച്ഛന്റെ “ടി, എം. ചുമ്മാര്‍. കവിരാമായണ യുദ്ധം, (എന്‍.ബി.എസ്‌, കോട്ടയം, 1980) പുറം 80. "ഉള്ളൂര്‍, എസ്‌.പരമേശ്വയയര്‍. കേരളസാഹിത്യ ചരിത്രം വാ.4, പുറം 738. 90 രാമേശ്വരയാത്രയാണ്‌ ഈ മട്ടിലുള്ള ആദ്യത്തെ കൃതിയായി പരിഗണിക്കപ്പെ ടുന്നത്‌. ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം പരമിഹ പരദേശം പാര്‍ക്കിലത്യന്തമോശം പറകില്‍ നഹി കലാശം നോക്കിലിന്നേകദേശം സുമുഖി! നരകദേശം തന്നെയാണവപ്രദേശം ചൊല്‍ക്കൊണ്ടോരു സുവര്‍ണ പുഷ്കരണിയും പിന്നെ ശീവേലിപ്പുര- യ്ക്കുള്‍ക്കൊണ്ടോരു സുവര്‍ണകേതുയുഗവും വൈചിത്ര്യ ചിത്രങ്ങളും കല്‍ക്കണ്ടാധരിമാര്‍മണേ! മണിമയസ്തംഭങ്ങളും കണ്ടു ക- ണ്ടിക്കണ്ടാളുകളൊക്കെയും തലകുലുക്കിക്കൊണ്ടു കൊണ്ടാടിനാര്‍ വെണ്‍മണി അച്ഛന്റെ ഈ കാവ്യം പൂര്‍ണ രുപത്തില്‍ ലഭ്യമല്ല. ഇതിനെ തുടര്‍ന്ന്‌ ധാരാളം യാത്രാവിവരണ കാവ്യങ്ങള്‍ ഉണ്ടായി. നടുവത്തച്ഛന്റെ അഷ്മടി യാത്ര, ശൃംഗേരി യാത്ര, ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്റെ കുംഭകോണ യാത്ര, വെണ്‍മണി മഹന്റെ സംഗമേശ യാത്ര, പാലിയത്തു ചെറിയ കുഞ്ഞുണ്ണി അച്ഛന്റെ കാശിയാത്ര എന്നിങ്ങനെ ധാരാളം യാത്രാവിവരണ കാവ്യങ്ങള്‍ കൊണ്ട്‌ മലയാള സാഹിത്യം സമ്പന്നമായി. സൂക്ഷ്മരുപത്തിലുള്ള സ്ഥലവര്‍ണനകള്‍ കൊണ്ട്‌ ഈ രചനകളില്‍ പലതും മികച്ചു നില്‍ക്കുന്നതായി കാണാം. നടുവത്തച്ഛന്‍ നമ്പൂതിരിയുടെ “അഷ്ടമി യാത്ര്‌, കൊട്ടാരത്തില്‍ ശങ്കുണ്ണി ക്കയച്ച കത്തിന്റെ രൂപത്തിലുള്ള യാത്രാവിവരണ കാവ്യമാണ്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ക്ഷണരരപരകാരം വൈക്കത്തഷടമിക്ക്‌ പോയതിന്റെ വര്‍ണനയായ ഈ കാവ്യം സ്വാനുഭവത്തിന്റെ സത്യസന്ധമായ ആവിഷക്കാരമാകുന്നതോടൊപ്പം ആ കാലഘട്ടത്തിന്റെ നേര്‍ച്ചിത്രം കൂടി നല്‍കുന്നുണ്ട്‌. 91 ചാലക്കുടിയില്‍ നിന്നും എറണാകുളം വരെ തീവണ്ടിയിലും തുടര്‍ന്ന്‌ കേവഞ്ചി വഴി വൈക്കത്തും എത്തിച്ചേര്‍ന്ന്‌ നടുവത്തച്ഛനും മഹനും ‘ധന്യമാതുല പുത്രനായ്‌ വിഷ്ണു കുടുപ്പിള്ളിയും വൈക്കത്തഷ്ടമിയുടെ ഘോഷങ്ങള്‍ കണ്ട്‌ അത്ഭുതപ്പെടുന്നു. അഷടമിക്കെത്തിച്ചേര്‍ന്ന പലതരത്തിലുള്ള ആളുകളും കച്ചവട ത്തിനുള്ള സാമാനങ്ങളും എല്ലാം നടുവത്തച്ഛന്റെ വിവരണത്തില്‍ കാണാം. ക്രിസ്ത്ൃയന്‍പള്ളി കണക്കിലും, കവിമണേ, സാക്ഷാല്‍ ബലിക്കല്ലിനോ- ടൊത്തിട്ടുളളതു, മോര്‍ത്തുനോക്കുക, പെരും ചെണ്ട (്പമാണത്തിലും, മത്തങ്ങയ്ക്കെതിരായതും, പടരുമാ- ക്കക്കിന്റെ കാ പോലെയും വ്യത്തിക്കങ്ങിനെ കണ്ടു നാഴികമണി- ക്കുട്ടങ്ങള്‍ കൂട്ടില്ലിതില്‍ പോരാഹനുമാന്റെ മുടിയ്ക്കലുക്കു ചേരാത്തമട്ടില്‍ച്ചിലതുണ്ടിടയ്ക്ക്‌ പാരാതെ പാടും ചിലതങ്ങുറക്കം ദുരത്തുപോക്കും ചിലതങ്ങടിക്കും ഇങ്ങനെയുള്ള രസകരങ്ങളായ വര്‍ണനകള്‍ ഈ കാവ്ൃത്തിലുടനീളം ഉണ്ട്‌. കൂടാതെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ കണ്ടുമുട്ടിയതിനെക്കുറിച്ചും നടു വത്തച്ഛനും തമ്പുരാനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ചും ഇതില്‍ പ്രതി പാദിച്ചിട്ടുണ്ട്‌. അനുഭൂുതിത്വമായ ആത്മാവിഷകരണത്തിമ൯്ത്‌ അകളങ്കതയും അതുകൊണ്ടുകിട്ുന്ന കാവ്യാത്മകതയും മാതമല്ല, കേരളവര്‍മ്മ, കുഞ്ഞിക്കുട്ടല്‍ തന്പ്യരാന്‍, കൊട്ടാരത്തിത്‌ ശങ്കുണ്ണ! എന്നിവരുടെ 92 തുലികാ ചിതങ്ങളും പരാമര്‍ശങ്ങളും ഈ കാവ്യത്തിന്റെ മേന്മ വര്‍ദ്ധിച്ചിക്കുന്നു. മാത്രമല്ല അന്നു നമ്പുതിര? സമുദായത്ത വിഷമ? ദ്ീച്ചിരുന്ന ചലേ ഗശ്നങ്ങളളെക്കുറിച്ചുമുള്ള സാന്ദര്‍ഭികവിവരണം ഇതിനൊരു ചരിതമുല്യം നല്‍കുന്നു.” Hil. വര്‍ണനാത്മകകാവ്യങ്ങള്‍ വര്‍ണനാത്മക കാവ്യങ്ങളുടെ രചനകള്‍ രൂപമെടുത്തതും വെണ്‍മ ണി(്രസ്ഥാന കാലത്താണ്‌. പൂര്രബന്ധം ഇത്തരത്തിലുള്ള കാവ്യങ്ങളില്‍ മികച്ചു നില്‍ക്കുന്നു. ഇതിനെ യാത്രാവിവരണകാവ്യങ്ങളുടെ കൂട്ടത്തിലും ഗണിച്ചുകാണാ റുണ്ട്‌. തൃശ്ശൂര്‍പൂരത്തിന്റെ യഥാതഥമായ വര്‍ണനയുടെ മേന്മകൊണ്ട്‌ ഈ കാവ്യം ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. പാരേഴുരണ്ടിലെഴുമാളുകളെത്തിടുന്നു പാരം കടുത്ത വെയില്‍കൊണ്ടു പൊരിഞ്ഞിടുന്നു ഓരോ മരത്തണലണങഞ്ഞിടതിങ്ങിടുന്നു പൂരം മഹാതകൃതിയെന്നവരാര്‍ത്തിടുന്നു ചാടുന്നു ചിലര്‍, താളമങ്ങിനെ പിടി- പ്ീടുന്നു പാരം രസി- പ്ീടുന്നു ചിലര്‍ നിന്നുടന്‍ തലകുലു- ക്കീടുന്നു പിന്നെച്ചിലര്‍ ചാടുന്നു ചിലര്‍ ചഞ്ചലാക്ഷികളെ നോ- ക്കീടുന്നു കാണാഞ്ഞുഴ- ന്നീടുന്നു ചിലര്‍, മോടിയില്‍ ചിലര്‍ മുറു- ക്കീടുന്നു മുഗ്ദ്ധേക്ഷണേ! * അകവൂര്‍ നാരായണന്‍ വങ്മണിപ്രസ്ഥാനം, പുറം 307. 93 പുരത്തിന്റെ തിരക്കിനെയും വാക്കുകളിലുടെ പകര്‍ന്നു വെയ്ക്കാന്‍ കവി ശ്രമിക്കു ന്നുണ്ട്‌. ദിക്കൊക്കെയും പൊടിപറന്നു നിറം പകര്‍ന്നു ദിക്കുംഭി കുംഭി കുചധാരിണി മോദമാര്‍ന്നു തെക്കും വടക്കുമമരുന്നവരൊത്തു ചേര്‍ന്നു തിക്കും തിരക്കുമതിലൊന്നുമുതിര്‍ന്നു തീര്‍ന്നു കുടുന്നു പുരുഷാരമാരവമുയര്‍- ന്നീടുന്നു മേളം മുഴ- ങ്ങീടുന്നു, കടയോടെ നിന്നഥ പുഴ- ങ്ങീടുന്നു വ്യക്ഷങ്ങളും തേടുന്നു കതിനത്തരം ഭുവിനിര- ത്തീടുന്നു, തിണ്ണെന്നു വെ- പ്ീടുന്നുവെടി, പാരമിങ്ങനെ നടു- ങ്ങീടുന്നു നാടൊക്കെയും തുടങ്ങി ധാരാളം വര്‍ണനാചിത്രങ്ങള്‍ പൂര(്രബന്ധത്തില്‍ നിബന്ധിച്ചിട്ടു ണ്ട്‌. പൂര്രബന്ധം ആദ്യകാലത്ത്‌ അച്ചടിയ്ക്കപ്പെട്ടിരുന്നില്ല എന്നും വാമൊഴിയാ യും കയ്യെഴുത്തു പ്രതിയായും കേരളം മുഴുവന്‍ പ്രചരിക്കുകയാണ്‌ ഉണ്ടായ തെന്നും പറയുന്നുണ്ട്‌. ഇതിനു കാരണം ഈ കൃതിയിലെ വര്‍ണനകളുടെ മികവു തന്നെയാവണം. 1. കഥാകാവ്യങ്ങള്‍ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട്‌ രചിച്ചിട്ടുള്ള കാവ്യ ങ്ങള്‍ക്കും രുപം നല്‍കിയത്‌ വെണ്‍മണി (ഗ്രസ്ഥാനമാണ്‌. 94 MWMOTAAB അഭിസംബ്ചോധന ചെയ്തുകൊണ്ട്‌ കഥാത്മകങ്ങളോ വര്‍ണനാത്മകങ്ങളോ ആയ കൃതികള്‍ രചിക്കുക എന്ന കവനപദ്ധ തിയുടെ മാര്‍ഗദര്‍ശി? അച്ഛന്‌ നമ്പ്യതിരിച്ചാടായിരുന്നു എന്നു തോന്നുന്നു.” എന്ന്‌ ഉള്ളൂര്‍ സാഹിതൃചരിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. വെണ്‍മണിമഹന്‍ രചിച്ച ഭുതിഭൂഷചരിതം ഈ കൂട്ടത്തിലെ ആദ്യത്തെ കാവ്യമാണ്‌ എന്ന്‌ അകവൂര്‍ നാരായണന്‍ പ്രസ്താവിക്കുന്നു." കഥയെന്നിഹ നിന്നോടു കഥയില്ലെന്നിരിക്കിലും കഥനം ചെയ്തീടാമിന്നു കഥനീയഗുണാലയേ! അപകടമായിട്ടിടയില്‍ ചപലകളെപ്പോലെ നിയ്യു ദുശ്ചോദ്യം ചപലതരാക്ഷി ! തുടര്‍ന്നാല്‍ ചപലാഭേ! ഞാനുമപ്പോള്‍ മതിയാക്കും. (ഭൂതിഭുഷചരിതം) എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ക്കുശേഷമാണ്‌ കഥ ആരംഭിക്കുന്നത്‌. നാനുറ്റിഇരുപത്തെട്ട ശ്ലോകങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ നൂറ്റിപത്തൊ മ്പത്‌ ശ്ലോകങ്ങളും (്രസ്താവനയാണ്‌. അഴകാപുരം എന്ന രാജ്യത്തെ ചന്ദ്രഖേടന്‍ എന്ന രാജാവും മാണിഭ്രരൻ എന്ന മന്ത്രിയും അനപത്യതാദുഃഖം മൂലം ശിവനെ പ്രാര്‍ത്ഥിക്കുകയും ശിവന്റെ പ്രസാദത്താല്‍ ഇരുവര്‍ക്കും യഥാക്രമം ഭുതിഭൂഷന്‍, കല്യാണ ഗുപ്തന്‍ എന്നിങ്ങനെ രണ്ട്‌ മക്കള്‍ ജനിക്കുകയും ചെയ്യുന്നു. ഇവരുടെ കഥയാണ്‌ ഭൂതിഭുഷ ചരിതത്തില്‍ പറയുന്നത്‌. “ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. ഭകരളസാഹിത്യചരിത്രം വാ.4, പുറം 309 “അകവൂര്‍ നാരായണന്‍. ഉവഞ്മണിപ്രസ്ഥാനം, പുറം 308. 95 വെണ്‍മണിമഹന്റെ മധുരാപുരിചരിതം, അജാമിളമോക്ഷം എന്നീ രചന കളും കഥാകാവ്യ രുപത്തില്‍ ഉള്ളതാണ്‌. ഒറവങ്കര രാജായുടെ അഴകാപുരിവര്‍ണ നവും ശീവൊളളിയുടെ ‘ഒരുകഥ്യും മദനകേതനചരിതവും വെണ്‍മണിമഹനെ അനുവര്‍ത്തിച്ച്‌ രചിച്ചിട്ടുളളതാണ്‌. V. കവിതക്കത്തുകള്‍ വെണ്‍മണിഡ്രസ്ഥാനത്തിന്റെ മികച്ച സംഭാവനകളിലൊന്നായി വിലയിരു ത്തേണ്ടവയാണ്‌ കവിതക്കത്തുകള്‍. പദ്യരുപത്തിലെഴുതിയിരുന്ന ഈ കത്തുകള്‍ പലപ്പോഴും കാവ്യരൂപം കൈക്കൊണ്ടിരുന്നു. മംഗളശ്ശലോകത്തോടുകൂടിയ ആരംഭം, കത്ത്‌ ആര്‍ക്കാണോ അയയ്ക്കുന്നത്‌ ആ വ്യക്തിയെ സംബോധന ചെയ്യല്‍, കത്തിലെ പ്രതിപാദ്യം, കത്തയയ്ക്കുന്ന ആളുടെ മേല്‍വിലാസം എന്നി ങ്ങനെയായിരുന്നു പല കത്തുകളുടെയും രൂപം. കുത്ത്‌ എഴുതിയ തിയുതിയും മറു പടി (പതീക്ഷയുമെല്ലാം പദൃത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. അക്കാലത്തെ കവികള്‍ പരസ്പരം ബന്ധപ്പെടാന്‍ ഉപയോഗിച്ചത്‌ ഈ മാര്‍ഗമായതിനാല്‍ കത്തു കളിലെ പ്രതിപാദ്യ വിഷയം അധികവും സാഹിത്യചര്‍ച്ചകളും പുതിയ സാഹിത്യ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഉത്സാഹവും മറ്റുമായിരുന്നു. ഇതോടൊപ്പം വ്യക്തിപര മായ കാര്യങ്ങള്‍, സാമുദായിക കാര്യങ്ങള്‍, പ്രാദേശിക കാര്യങ്ങള്‍ എന്നിവയും പല കത്തുകളിലും അടങ്ങിയിട്ടുളളതിനാല്‍ ആ കാലഘട്ടത്തെ കുറിക്കുന്ന ചരിത്ര രേഖ എന്ന നിലയിലും ഈ കത്തുകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനടക്കമുള്ളവര്‍ ഇത്തരത്തില്‍ കവിത ക്കത്തുകള്‍ രചിച്ചിട്ടുണ്ടെങ്കിലും കത്തുകള്‍ക്ക്‌ ഒരു സാഹിത്യരുപം എന്ന നില യില്‍ പ്രചാരം ലഭിച്ചത്‌ വെണ്‍മണിഡ്രസ്ഥാനത്തില്‍പ്പെട്ട കവികളുടെ രചനയിലുൂ ടെയായിരുന്നു. ധാരാളം മംഗളപദ്യങ്ങളും ലഘുകൃതികളും ഈ കത്തുക ളില്‍നിന്ന്‌ കണ്ടുകിട്ടിയിട്ടുണ്ട്‌. 96 പതിനെട്ടാം നൂറ്റാണ്ടിലെ സാഹിത്യാന്തരീക്ഷത്തില്‍ കവിതക്കത്ത്‌ ഒരു ്രസ്ഥാനമെന്ന നിലയില്‍ സ്ഥാനം പിടിക്കുന്നത്‌ വെണ്‍മണി അച്ഛനിലൂടെയാണ്‌. ഭാഷാകവിതയില്‍ കത്തിടപാടുകള്‍ ആരംഭിച്ചത്‌ വെണ്‍മണി അച്ഛനാണ്‌ " എന്ന്‌ ഉള്ളൂര്‍ പറയുന്നു. പദ്യത്തില്‍ കത്തെഴുതുക എന്ന സ്രമ്പദായം മലയാളത്തിലും ഇറ്റാലിയന്‍ ഭാഷയിലുമല്ലാതെ ലോകത്തില്‍ മറ്റൊരു ഭാഷയിലും ഇല്ല” എന്ന്‌ ചങ്ങമ്പുഴ രേഖ പ്പെടുത്തുന്നു. 1088 മകരമാസത്തിലെ കവനകമുദിയില്‍ വെണ്‍മണി അച്ഛന്റേതായി കത്തുരുപത്തില്‍ പതിനാറ്‌ ശ്ലോകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട. നിത്യജീവിത ത്തിലെ സാധാരണ സംഭവങ്ങളെ കത്തിന്റെ രൂപത്തില്‍ അടക്കം ചെയ്യാനുള്ള സാമര്‍ത്ഥ്യം ഈ ശ്ലോകങ്ങളെ രസകരമാക്കിത്തീര്‍ത്തിരിക്കുന്നു. സലീലം ഭവാനിങ്ങയച്ചോരു പര്യം സലാം ചെയ്തുവാങ്ങിച്ചു വായിച്ചുനോക്കി. കലേശാനനത്തയ്യലാള്‍ നിന്നിലേറ്റം കലര്‍ന്നോരു കാമേന കൊണ്ടാടി പാരം കൊതുശ്ശീലയൊന്നിങ്കലത്യാഗ്രഹംമേ- കൊതിശ്ശീലമെന്നൊന്നു തോന്നല്ല ചിത്തേ കൊതുശ്ശല്്യമെല്ലാമൊഴിഞ്ഞീടുവാനി- ന്നിതില്‍ പാരമില്ഷധം പാര്‍ത്തു കണ്ടാല്‍ പടറ്റുകാ പത്തിരുനൂറുവാങ്ങി- "ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. ഭകേരളസാഹിത്യചരിതം വാ. 4, പുറം 309. "2 ചങ്ങമ്പുഴ (അവതാരിക) അഷടമിയാൃത്ര (ഭാരതവിലാസം, 1121). 97 ക്കൊടുത്തയയ്ക്കാമിതി ചൊന്ന വാക്യം കിടപ്പതില്ലേ മനതാരിലിപ്പോ- ളടുത്തു കായയ്ക്കടിയന്തിരം മേ. പനയില്‍ പാഴൂര്‍ നമ്പൂതിരിക്ക്‌: മടിക്കയോ മറ്റൊരു കാര്യമുള്ളില്‍ കിടക്കകൊണ്ടോ കിടയായ്ക കൊണ്ടോ തിടുക്കമില്ലെന്നു നിനച്ചമാന്തം പിടിക്കകൊണ്ടോ പറയേണമെല്ലാം എന്നാത്തേവാരി വായിച്ചഴകൊടുപനയില്‍ പാഴിയൂരൂഴിദേവന്‍ - തന്നെച്്ചെമ്മേ ധരിപ്പിപ്പതിനു സിതമണിക്ഷ്മാസുരന്‍ ഭൂരിമോദാല്‍ ഇന്നോലയ്ക്കുള്ളിലൊന്നങ്ങെഴുതിയതതിമോദേന വായിച്ചു കേട്ടി- ട്ടെന്നുള്‍ത്താരില്‍ദ്ധരിപ്പിപ്പതിനൊരു മറുപത്രത്തെയെത്തിച്ചിടേണം. ' സരസസംഭാഷണം കത്തില്‍ പദ്യരൂപത്തില്‍ അടക്കം ചെയ്തിരിക്കുന്നത്‌ കവിതാഭ്രമമുള്ളവരെ ഇതില്‍ തത്പരരാക്കിയിരിക്കണം. മലയാളത്തിത്‌ മാത്രമേ ഒരു ചദ്യലേഖശാഖ തഴച്ചുവളര്‍ന്നുള്ഭു. തമിഴ്‌ തുടങ്ങിയ ഇതരഭാഷകളിമലാന്നുംതമന്ന ഇങ്ങനെ ഒരു കവി താശാഖ് ഉണ്ടായിട്ടില്ല. സംസ്ക്യതവ്യത്തങ്ങളുമായി മലയാളഭാഷ യ്ക്കുണ്ടായിട്ടുളള ഗാവ്ധനനമ്പര്‍ക്കമാണ്‌ ഭാഷയിത്‌ ഈ ശാഖ! പുഷ്ടിച്ചടാ൯ന്‍ ഇടയായത്‌. നിത്യവ്യവഹാരമശലിയോട്‌ ൭൭ ബന്ധം പ്ൃലര്‍ത്തുന്ന ഭാഷാരീതി, അക്ലിഷ്ടത, ഒഴുക്ക്‌ എന്ന? ഗുണ ങ്ങളാത്‌ ജനപ്രീതി പിടിച്ചു ചറിയ ഒരു പ്രസ്ഥാനമാണിത്‌. കാശി യാത്ര (മാനവിക്കമ ഏട്ടല്‍ തന്പുരാൻ) കവിപുഷ്പമാല, പുരപ്ര “കവനകനമുദി, (1088, മകരം) പു.8. ല.4. 98 ബന്ധം (വണ്‍മണിമഹല്‍, എന്നിവ ഈ പ്രസ്ഥാനത്തിമല പേര ടുത്ത ചില ക്യഷ്ടക്യതികളാകുന്നു.” ജനപ്രീതി നേടിയ ഒരു വിനോദം എന്ന നിലയില്‍ കവിതക്കത്തുകളുടെ രചന അക്കാലത്തെ പത്രങ്ങളിലും ഇടംപിടിച്ചിരുന്നു. (്രസിദ്ധരും അപ്രസിദ്ധരുമാ യിരുന്ന പല കവികളുടെയും കവിതക്കത്തുകള്‍ അക്കാലത്ത്‌ മലയാളമനോരമ, സുജനാനന്ദിനി, കവനകരമുദി തുടങ്ങിയ പത്രങ്ങളിലെ കവിതാപംക്തികളില്‍ പ്രസിദ്ധീകരിച്ചുവന്നു. ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവെയ്ക്കുന്ന തോടൊപ്പം പുസ്തകങ്ങളെക്കുറിച്ചും കവികളെക്കുറിച്ചും ഉള്ള അഭിപ്രായങ്ങളും സാഹിതൃയസംബന്ധിയായ വാദപ്രതിവാദങ്ങളും കവിതക്കത്തുകളില്‍ സ്ഥാനം പിടിച്ചിരുന്നു. കാവ്യഗുണത്തില്‍ ഏറെയൊന്നും മുന്നിലല്ലെങ്കിലും വൈയക്തി കവും ആത്മനിഷ്ഠവുമായ സത്യസന്ധത പുലര്‍ത്തുന്ന ഈ കത്തുകള്‍ക്കുള്ള പ്രാധാന്യം ഏറെയാണ്‌. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കവിതക്കത്തുകള്‍ കവിതയില്‍ കത്തിടപാടുകള്‍ ആരംഭിച്ചത്‌ വെണ്മണി അച്ഛനായ? രുന്നു എങ്ചില്യം ഈ രിീതിയിത്‌ ഏറവ്യമധികം കത്തുകള്‍ എഴുത! യിട്ടുള്ളത്‌ കുഞ്ഞിക്കുട്ടല്‍തന്ധ്ുരാനാണ്‌. കത്തുരുപത്തിത്‌ മാശ്രം ഏതാണ്ട്‌ പതിനായിരത്തോളം ശ്ലോകങ്ങള്‍ കുഞ്ഞിക്കുട്ടന്‍തന്ധ്യ രാ൯ രചിച്ചിട്ടുണ്ട്‌. ഒരു വിധം വായിക്കാന്നും എഴുതുവാന്നും സാധ? ക്കുന്നവര്‍ള്‍ക്കല്ലാം അവിടുന്നു കവിതയിലേ കത്തുകള്‍ എഴുതിക്ക ങ്ടിട്ടുള്ളു” “ ജി, പ്രിയദര്‍ശനന്‍. “ഭാഷയിലെ പദ്യലേഖശാഖ്‌, ഭാഷാപോഷിണി, (2005, ഏ്രില്‍) പു. 28 ലക്കം 11. ° കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്‌ കുഞ്ഞിക്കുട്ടന്‍തന്ധ്രരാ൯ തിരുമനസ്ത്ിമല കൃതികള്‍ 5 (അവതാരിക) (ലക്ഷ്മിസഹായം അച്ചുകൂടം, കോട്ടയ്ക്കല്‍, കൊ.വ.1103). 99 എന്ന്‌ അദ്ദേഹത്തിന്റെ ശിഷ്യനും എഴുത്തുകാരനുമായിരുന്ന കോയിപ്പിള്ളി പരമേ ശ്വരക്കുറുപ്പ്‌ രേഖപ്പെടുത്തുന്നു. ഈ കത്തുകള്‍ തമ്പുരാന്റെ സാഹിത്യരപവര്‍ത്തന ത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സജീവചിത്രങ്ങളാണ്‌. പരസ്പരം വാര്‍ത്ത കുറിച്ച പ്ര- പരമ്പരാപ്രേഷണ സമ്ത്രദായം പരന്നവേഴ്ചയ്ക്കുതകുന്നതെന്നു പരംനയം കണ്ടവര്‍ ചൊല്‍വതില്ലേ? (കുത്താമ്പുള്ളി രാമന്‍ നമ്പ്യാര്‍ക്ക്‌ 18 തുലാം 77 ന്‌ അയച്ച കത്തില്‍നിന്ന്‌) എന്നായിരുന്നു തമ്പുരാന്റെ അഭിപ്രായം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കത്തു കളെ വെറും കത്തുകള്‍ എന്ന നിലയില്‍ കാണാന്‍ സാധിക്കില്ല. കൊടുങ്ങല്ലൂര്‍ കളരിയെക്കുറിച്ചും വെൺമണിഡപ്രസ്ഥാന കവികളെക്കുറിച്ചും അവരുടെ പ്രവര്‍ത്ത നമണ്ഡലത്തെക്കുറിച്ചുമെല്ലാമുള്ള പരാമര്‍ശങ്ങള്‍ ഈ കത്തുകളില്‍ ധാരാള മുണ്ട്‌. കവികളും കവിയശ:ഃ:(്രാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട അഭ്യാസവിശേഷ ങ്ങള്‍, തര്‍ജമയില്‍ പാലിക്കേണ്ട ശ്രദ്ധയും മര്യാദകളും, കവിതയിലെ പ്രയോഗചാ തുരികള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതോടൊപ്പം പല കവികളെയും ഉത്സാഹിപ്പിച്ച്‌ പല കൃതികളും രചിക്കാന്‍ പ്രേരണ നല്‍കുന്നതിനും കവിതക്കത്തുകളുടെ രചന യിലുടെ തമ്പുരാന്‌ സാധിച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിപുലമായ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളും ഈ കത്തുകളിലുണ്ട്‌. VI, വപച്ചമലയാളകൃതികള്‍ വെണ്‍മണി ഗ്രസ്ഥാനത്തിന്റെ ഒരു ഭാഗമായി വളര്‍ന്നുവന്ന സാഹിത്യ സ്ഥാനമാണ്‌ പച്ചമലയാളപ്രസ്ഥാനം. 100 വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി.പി. അച്യുതമേനോൻ കൊടു ങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനുമായുള്ള സംഭാഷണമധ്യേ, സംസ്കൃതപദങ്ങള്‍ മുഴുവനും വര്‍ജിച്ച്‌ ചില ഒറ്റശ്ലോകമോ മറ്റോ ചമയ്ക്കാമെന്നല്ലാതെ ഒരു കാവ്യം മുഴുവനായി പച്ചമലയാളത്തില്‍ എഴുതുക അസാധ്യമാണെന്ന്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്‌ സാധ്യമാണെന്നായിരുന്നു കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ വാദം. ഇക്കാര്യം തെളിയിക്കാനായി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ രചിച്ച നല്ല ഭാഷ (1891) എന്ന കൃതിയാണ്‌ പച്ചമലയാള പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌. അമ്പതു ശ്ലോകങ്ങള്‍ വൃത്യസ്ത വൃത്തങ്ങളിലായി നിബന്ധിച്ചിട്ടുള്ള നല ഭാഷ നടുവത്തച്ഛന്‍ നമ്പൂതിരിയെയാണ്‌ ആദ്യം കാണിക്കുന്നത്‌. വിരവിലുണ്ടു തീര്‍ത്തതായ പദ്യമയ്മ്പതായതും പരിചിൽ രണ്ടു നാലുനാള്‍ക്കകത്തയച്ചു തന്നിടാം ““സംസ്കൃതപദമ”'തുചെറ്റും ചേര്‍ക്കാതീക്കഥ ചുരുക്കിയൊരുമട്ടിൽ ഞക്കിഞരുക്കിക്കൂട്ടിയി- ണക്കിയതാണെന്നുമറിവുതനേക്കാം. (നടുവത്തച്ഛന്‍ നമ്പുതിരിയ്ക്കയച്ച കത്തില്‍നിന്ന്‌ - 30-12-65) 1891 ല്‍ വിദ്യാവിനോദിനിയില്‍ ഈ പുതിയ കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു. വന്‍മ്പേറിടും പെരുമനത്തരികത്തുവാഴും നമ്പൂതിരി നല്ലവനൊരാളതുനാളിടയ്ക്ക്‌ അയ്മ്പോടു കുന്നലകള്‍ തന്നുടയോന്റെ നാട്ടില്‍- ത്താന്‍ പോയി മെല്ലെയൊരു ശാന്തിയുമായി വാണു 101 ഈ നമ്പൂതിരിയുടെ നഷടപ്പെട്ട പണം തിരികെ കിട്ടാന്‍ കോഴിക്കോട സാമൂതിരിയും കൊച്ചി ശക്തന്‍ തമ്പുരാനും ഒരേ മനസ്സോടെ ഒരുമിച്ച്‌ ്രവര്‍ത്തി ച്ചതും നമ്പൂതിരിയുടെ രണ്ടാം വേളിയുടെ ജാരനെ കുറ്റക്കാരനായി കണ്ടെത്തിയ തുമാണ്‌ നല്ല ഭാഷയിലെ കഥ. സംസ്കൃതപദങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി ഗ്രാവിഡപാരമ്പര്യമുള്ള മല യാളപദങ്ങളെ മാത്രം ഉപയോഗിച്ചാണ്‌ പച്ചമലയാളകൃതികളുടെ രചന. ഇതിനുശേഷം ഒടി, സൂര്യാഷ്ടകം എന്നിങ്ങനെ രണ്ട്‌ പച്ചമലയാളകൃതി കള്‍ കൂടി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതുകയുണ്ടായി. എന്നാല്‍ പച്ചമലയാള്രപസ്ഥാനത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കിയത്‌ കുണ്ടൂര്‍ നാരായണമേനോന്റെ നാല്‌ ഭാഷാകാവ്യങ്ങളാണ്‌. കോമപ്പന്‍, കണ്ണന്‍, പാക്കനാര്‍, കൊച്ചിചെറിയ ശക്തന്‍തമ്പുരാന്‍ എന്നിവയാണവ. പുല്ലാണെനിക്കു പടയാളികള്‍, നിന്‍കടക്കൺ- തല്ലാണു തേന്‍മൊഴി, തടുത്തിടുവാന്‍ ഞെരുക്കം! തെല്ലാകയാല്‍ തെളിവിയന്നു തുണയ്ക്കണം നീ- യല്ലായ്കിലാങ്ങളകള്‍ തന്‍ പണി പെങ്ങള്‍ ചെയ്യും. (കോമപ്പന്‍) നമ്മള്‍ക്കുതന്നെ കുറവാളുകളെന്നു വീട്ടിൽ നന്‍മയ്ക്കുനല്‍ക്കളരി കേറിയവന്‍ പയറ്റി തൻമക്കളെത്ര വലുതാവുകിലും കിടാങ്ങ- ളമ്മയ്ക്കു, മക്കളുടെയുക്കവരോര്‍ക്കയില്ല തേനീച്ചയും കൊടുകടന്നിലുമുളളതോര്‍ത്തു തേനില്‍പ്പെടും കൊതിവിടുന്നൊരു വിഡ്ഡിയുണ്ടോ? 102 ഞാനിപ്പെരുത്ത പല നന്‍മകള്‍ കണ്ടനിന്നെ- ഞാനിങ്ങു വേള്‍ക്കുമണയും തടവൊക്കെ നീക്കി (കണ്ണന്‍) കൊറ്റിനു വേണ്ടതൊഴികേ മുതലിങ്ങുവേണ്ട ചെറ്റും നമുക്കഴല്‍ മരത്തിനു വേരതല്ലോ തെറ്റെന്നു തീമിഴിയെഴുന്നൊരവങ്കല്‍ നിന്നു തെറ്റെന്നിതേറെ മുതലുള്ള വനുള്ളമെന്നും കളളന്‍ കടന്നിതു, വരമ്പുമുറിഞ്ഞു കോളില്‍ വെള്ളം കടന്നു, കുറി വീണിതു, കപ്പല്‍ മുങ്ങി കൊള്ളാം പൊടുന്നനവെയിങ്ങിനെയൊക്കെവന്നി - ടുള്ളം കിടന്നുഴലുമേ മുതലുള്ളവര്‍ക്ക്‌ കിട്ടുന്നതും കരുതുകിങ്ങനെത്തന്നെയാകു- മൊട്ടും നിനച്ച പടിയല്ല വരുന്നതൊന്നും പെട്ടെന്നു വേണ്ട മുതലെങ്ങനെയോ കിടയ്ക്കും പൊട്ടന്ന, തൊട്ടറിവെഴുന്നവനില്ലതാനും. (പാക്കനാര്‍) പഞ്ഞിക്കുനേരവനുമാറ്റല, രേറ്റമുണ്ടു നെഞ്ഞുക്കു, മെങ്കിലുമുയര്‍ന്നെഴുമുക്കൊടൊത്ത്‌ നെഞ്ഞില്‍ക്കിളര്‍ത്ത കനിവാര്‍ന്നതുകൊണ്ടുമന്നന്‍ മഞ്ഞില്‍ക്കുളുര്‍ത്ത വെയിലാര്‍ന്നൊരു നാളൊടൊത്തു (കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍) 103 “ചൊല്ലാര്‍ന്ന നല്ലമലയാളമതിങ്കലെന്തെ - ന്നില്ലാത കുറൊടവിടത്തെ വിടാത്ത മട്ടില്‍” - (കോമപ്പന്‍) ആണ്‌ കുണ്ടൂര്‍ നാരായണമേനോന്‍ ഈ നാല്‌ കാവ്യങ്ങളും രചിച്ചിട്ടുള്ളത്‌. ശക്തന്‍തനമ്പുരാനിലെ കായല്‍വര്‍ണനത്തിന്റെയും മറ്റും ഹൃദ്യത വളരെയേ റെയാണ്‌. കുണ്ടൂരിന്റെ യശസ്സ്‌ സ്ഥായിയായി നില്ക്കുന്നത്‌ ഈ കാവ്യങ്ങളില്‍ത്ത ന്നെയാണെന്നു നിസ്സംശയം പറയാം. കുണ്ടുരിനെത്തുടര്‍ന്ന്‌ പി.ജി.രാമയുര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, ഉളളുര്‍ തുടങ്ങിയവരും പച്ചമലയാളകാവ്യങ്ങള്‍ രചിച്ചു. ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്റെ നല്ലഭാഷ, ഉള്ളൂരിന്റെ കമ്മാരന്‍നായര്‍, ഒരു നേര്‍ച്ച എന്നിവ ഈ ഗ്രസ്ഥാനത്തില്‍പ്പെട്ട ശ്രദ്ധേയമായ കാവ്യങ്ങളാണ്‌. കൊട്ടാരത്തില്‍ ശങ്കുണ്ി, സി.എസ്‌.സുബ്രഹ്മണ്യന്‍പോറ്റി എന്നിവരും പച്ചമലയാള കൃതികള്‍ രചിച്ചവരാണ്‌. ഇതോടൊപ്പം അപ്പന്‍തമ്പുരാന്റെ “പച്ചമലയാളം” എന്ന ഗദ്യലേഖനവും പച്ചമലയാ ള്ര്പസ്ഥാനത്തിന്റെ പ്രസക്തി വെളിവാക്കുകയുണ്ടായി. എന്നാല്‍ കാലക്രമേണ ഈ മട്ടിലുള്ള രചനകളില്‍ കവികള്‍ക്ക്‌ താത്പര്യം കുറഞ്ഞുവന്നു. ഇതിഹാസ പുരാണകാവ്യങ്ങളെക്കാള്‍ കേരളീയാന്തരീക്ഷത്തിലുള്ള കഥക ളാണ്‌ പച്ചമലയാളകാവ്യങ്ങളില്‍ ആവിഷ്കരിച്ചത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. എന്നാല്‍ മലയാളം മാത്രം മതി എന്ന പിടിവാശി കൃത്രിമത്വത്തിന്റേതോയ ആവ രണം ഭാഷയില്‍ സൃഷ്ടിക്കുകയും നിരര്‍ത്ഥകശബ്ദങ്ങളുടെ ഉപയോഗം വര്‍ധി പ്പിക്കുകയും ചെയ്തപ്പോള്‍ ഇത്തരം കാവ്യങ്ങളെ സഹൃദയര്‍ കൈവെടിഞ്ഞു. മലയാള ഭാഷയുമട സ്ദദാണമായ ശക്തികകള ഉണര്‍ത്തീിയതോ ടാച്ച൦ അതിനെ പരിമിതികളെച്ചറ്൪ ശരിയായ ബ്ചോധമുള വാക്കിക്കാൊടുക്കുകയും ചെയ്തു എന്നതാണ്‌ പച്ചമലയാള ഗചസ്ഥാ നത്തിന്റെ നേട്ടം.” * എം. ലീലാവതി. നവരംഗം, പുറം 15. 104 കേസരി ബാലകൃഷ്ണപിള്ള പച്ചമലയാളത്തെ ഉണക്കമലയാളം എന്ന്‌ അധിക്ഷേപിച്ചത്‌ പച്ചമലയാളത്തിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌. പാര്‍വൃതിപഞ്ചകം എന്ന പച്ചമലയാളരചനയില്‍ ശിവനെ വിശേഷിപ്പിക്കാന്‍ വിഷാ ശനന്‍ എന്ന സംസ്കൃതപദം ഗ്രയോഗിക്കാന്‍ വയ്യാത്തതിനാല്‍ വിഷത്തിന്‌ പകരം “സാപ്പിട്ടു വേറെയുള്ളോര്‍ തൊടുകിലുടല്‍ കരിപ്പോരു ചോര്‍” എന്ന്‌ കുണ്ടുരിന്‌ എഴുതേണ്ടിവന്നു. ഭാഷാപ്രയോഗനിയമങ്ങള്‍ക്കനുസരിച്ച്‌ പദങ്ങളെ വലിച്ചുനീട്ടുന്ന ഇത്തരത്തിലുള്ള ര്രയോഗങ്ങള്‍ സാധാരണക്കാര്‍ക്ക്‌ അര്‍ത്ഥഗ്രഹണത്തിന്‌ ക്ലേശം ഉളവാക്കും എന്നതില്‍ സംശയമില്ല. ദൃഡ്ദാദരം സംസ്കൃതവാക്കു ലേശം പെടാതെ കണ്ടന്‍പതു പദ്യമിപ്പോള്‍ പിടിച്ചുകെട്ടിക്കഷണിച്ചു തീര്‍ത്തേ- നുടന്‍ വിടാം തേ പരിശോധനാര്‍ത്ഥം എന്ന്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിയ്ക്കയച്ച കത്തില്‍ (1൯-12-65) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തന്നെ ഇത്തരത്തില്‍ പച്ചമലയാളത്തിലെഴുതുന്നതിന്റെ ബുദ്ധിമുട്ടിനെ പ്പറ്റി സൂചിപ്പിക്കുന്നുണ്ട്‌. വെണ്‍മണിപ്രസ്ഥാനം കാവ്യരൂപത്തിൽ വരുത്തിയ പരിഷ്ക്കരണങ്ങളാണ്‌ ഇവിടെ പ്രധാനമായും പരാമര്‍ശിച്ചത്‌. ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റു ചില പ്രധാന സംരംഭങ്ങള്‍ കൂടിയുണ്ട്‌. ഭാഷയില്‍ മംഗളശ്ലോകങ്ങളും ഛായാശ്ലോകങ്ങളും രചിച്ചു അത്തരം രചന കളെ ജനകീയമാക്കിയത്‌ വെണ്‍മണിക്കവികളാണ്‌. മംഗളശ്ശോകങ്ങള്‍ വെണ്‍മണിനമ്പൂതിരിപ്പാടന്മാര്‍, കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍ എന്നിവ 105 രാണ്‌ യഥാര്‍ത്ഥത്തില്‍ ഭാഷാകവിതയ്ക്കു ശരിയായ “മണിപ്രവാള ശുദ്ധിയും സ്തുത്യര്‍ഹമായ തന്മയത്വവുമുണ്ടാക്കിത്തീര്‍ത്തത്‌. വെണ്‍മണി അച്ഛന്റെ കോടക്കാര്‍വര്‍ണനോടക്കുഴലൊടു കളിവി- ട്ടോടിവന്നമ്മ തന്റെ മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജി- ച്ചാശ്വസിക്കും ദശായാം ഓടിക്രീഡിച്ചു വാടീടിന വദനകലാ- നാഥഘര്‍മ്മാമൃതത്തെ- ക്കുടെക്കുടെ ത്തുടയ്ക്കും സുകൃതനിധിയശോ- ദാകരം കൈതൊഴുന്നേന്‍ എന്ന മംഗളപദ്യം മണിര്പവാളശുദ്ധി ഉദാഹരിക്കുന്നതാണ്‌. പൂന്തോട്ടത്ത്‌ അച്ഛന്‍ നമ്പൂതിരിയുടെ നീലക്കാര്‍കുന്തല്‍ കെട്ടി,ട്ടഴകൊടുനിടിലേ നല്ലഗോരോചനം ചേര്‍- ത്തേലസ്സും പൊന്‍ചിലമ്പും മണികളുമണിയി- ച്ചമ്മതന്നങ്ക ഭാഗേ ലീലാഗോപാല വേഷത്തൊടു മുരളിയുമ- ക്കാലിമേയ്ക്കുന്ന കോലും ചാലേ കൈക്കൊണ്ടു മന്ദസ്മിതമൊടുമരുവും പൈതലേ! കൈതൊഴുന്നേന്‍! എന്ന ശ്ലോകവും നടുവത്തച്ഛന്‍ നമ്പൂതിരിയുടെ ചഞ്ചല്‍ക്കിങ്കിണികാഞ്ചിയും വളകളും പുഞ്ചേലയും ചേര്‍ത്തുകൊ- ണ്ടഞ്ചാതഞ്ചിതമായ്‌ നടന്നഴിയുമ- 106 പ്പുഞ്ചായലോടമ്മയെ കൊഞ്ചിക്കൊഞ്ചി വിളിച്ചു പുഞ്ചിരിയുമി- ട്ടൊട്ടു വീണും മുദാ ചാഞ്ചാടും ചില നാട്യവും കളികളും കാര്‍വര്‍ണ്ണ! കണ്ടാവു ഞാന്‍. എന്ന ശ്ലോകവും വെണ്‍മണി മഹന്‍ നനമ്പൂതിരിപ്പാടിന്റെ ഉനര്‍ന്നീടും പൊന്‍മണിപ്പട്ടൊരു കരമതുകൊ- ണ്ടുളെളാരത്താങ്ങലോടും, ചിന്നീടും കേശമോടും, തൊടുകുറി വിലസും ഫാലപട്ടാഭയോടും മിന്നീടും പന്തടിച്ചിങ്ങിനെ മൃഡമനതാ- രിട്ടിളക്കീട്ടടുക്കല്‍- ച്ചെന്നീടും ഗരരിതന്‍ പൊങ്കളതനു കരളില്‍- ക്കണ്ടു ഞാന്‍ കുമ്പിടുന്നേന്‍ എന്ന ശ്ലോകവും കൊച്ചുണ്ണിത്തമ്പുരാന്റെ കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെ- ക്കണ്ടുകിട്ടാഞ്ഞു കൂട്ടം കൂടിക്കൊണ്ടന്നു ഗോപീജനമഥ പുളിനേ വാണുടന്‍ കേണിടുമ്പോള്‍ കോടിക്കാമപ്രകാശം തടവിടുമുടലിന്‍ ധാടിയോടെത്തിയോര- ക്കോടക്കാര്‍ വര്‍ണനെന്നെക്കരുണയൊടുകടാ- ക്ഷിച്ചു രക്ഷിച്ചിടട്ടേ!. എന്ന ശ്ലോകവും 107 കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അത്യുഗ്രാടോപമോടും പടനടുവിലടു- ക്കുന്ന ദൈത്യേന്ദദേഹം കുത്തിക്കീറിപ്പിളര്‍ന്നിട്ടുടനെ ചുടു കടും ചോര കോരിക്കുടിച്ചും മുത്തോടേറ്റം ചിരിച്ചും, മുഹിരപിമദമോ- ടട്ടഹാസം പൊഴിച്ചും നൃത്തംവെച്ചും കളിച്ചീടിന കൊടിയ കൊടും കാളിയെക്കൈതൊഴുന്നേന്‍ എന്ന ശ്ലോകവും മംഗളശ്ലോക രചനയില്‍ ഇവര്‍ക്കുണ്ടായിരുന്ന അനായാസതയ്ക്ക്‌ ഉദാഹരിക്കാവുന്നതാണ്‌. ശൈശവത്തിന്റെ വ്യാമുഗ്ദ്ധതയും വാത്സല്യത്തിന്റെ ഹൃദയത്തുടിപ്പുകളും നിഗ്രഹോത്സുകതയുടെ ഭീഷണാവസ്ഥയും ഒരുപോലെ പകര്‍ന്നുതരാന്‍ ഈ വരികള്‍ക്ക്‌ കെല്‍പ്പുണ്ടെന്നത്‌ അനുഭവ പരമാര്‍ത്ഥമാണ്‌. ഛായാശ്ശോകങ്ങള്‍ ഛായാശ്ലോക രചനയിലും വെണ്‍മണിക്കവികള്‍ കഴിവു തെളിയിച്ചിട്ടുണ്ട്‌. വെണ്‍മണിമഹന്‍ കുറ്റാലക്കാട്ടു നമ്പൂതിരിയെപ്പറ്റി രചിച്ച ഛായാശ്ലോകം പ്രസിദ്ധമാണ്‌. കോവിലകത്തെ രസികന്മാരായ കവികളുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറ്റാലക്കാട്ടു നമ്പൂതിരിയെപ്പറ്റി- തുറുംകണ്ണും, തുംഗസ്തനികളുടെ ഗര്‍ഭങ്ങളലസി- പ്പെറും ചണ്ഡക്രേം ്രസ്വനവുമടവും; വട്ടമുഖവും കരിന്തൊണ്ണും, കൈപ്പുസ്തകവുമിടചേര്‍ന്നാരൊരുവനീ വരും പൊണ്ണന്‍, ്രൂരന്‍, കുമതിബകനോ, തസ്യമകനോ? എന്ന്‌ ചൊല്ലിയപ്പോള്‍ കലികയറി '“നിന്റച്ചനാ” എന്നു മറുപടി നല്‍കി എന്നും അത്‌ അവിടെക്കൂടിയവര്‍ക്ക്‌ തമാശയ്ക്ക്‌ വക നല്‍കി എന്നും അകവൂര്‍ നാരായണനും 108 കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും രേഖപ്പെടുത്തുന്നുണ്ട്‌. അത്ര തന്മയത്വത്തോടെ വെണ്‍മണിമഹന്‍ ഛായാശ്ശോകങ്ങള്‍ രചിച്ചിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വെൺമണിമഹനെപ്പറ്റി രചിച്ച ഉന്മേഷത്തൊടുതാൻന്‍ മുറുക്കി, യരിക- ത്തല്പം മുറുക്കാനുമായ്‌ ചുമ്മാതെമണി പത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങിനെ ബ്രഹ്മസ്വം മഠമായതിന്റെ പടിയില്‍ പൂര്‍ണ്ണാനുമോദം പര- ബ്രഹ്മം കണ്ടരുളുന്ന വെണ്‍മണിമഹന്‍ നമ്പൂതിരിയെക്കണ്ടു ഞാന്‍ എന്ന ഛായാശ്ഗശോകവും ഗ്പസിദ്ധമാണ്‌. ഒറവങ്കര രാജായെപ്പറ്റിയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഒരു ഛായാശ്ഗശോകം രചിച്ചി ടുണ്ട്‌. അപ്പം പോലെ വിടര്‍ന്ന പൊക്കിളുരസി- ത്തല്ലുന്ന വന്‍ചന്തിമെ- യൂല്പം പിന്‍ഞെളി, വാക്കവിള്‍ത്തടമതില്‍ ച്ചേരുന്നതോടൊന്നഹോ ശില്പം പൊന്തനടി സ്വഭാവഗുണ,മി- ജ്ജാതിത്തവാക്കേവമായ്‌- ത്തുപ്പിക്കൊണ്ടു വരുന്നു തുംഗകവിയാ- മിയ്യാളിതയ്യാരസം! ഇങ്ങനെ രസകരമായ ഛായാശ്ശോകങ്ങളുടെ രചനയിലും മാതൃക വെണ്‍മണിക്ക വികൾ തന്നെ. 109 ഖണ്ഡകാവ്യങ്ങള്‍ ഖണ്ഡകാവ്യങ്ങളുടെ രചനയിലും വെണ്‍മണിക്കവികള്‍ വിലപ്പെട്ട സംഭാ വനകള്‍ നല്‍കിയിട്ടുണ്ട്‌. മലയാളത്തില്‍ ഖണ്ഡകാവ്യങ്ങളുടെ രചനയില്‍ മാര്‍ഗ്ഗ ദര്‍ശനം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കാവ്യങ്ങളാണ്‌. ഖണ്ഡകാവ്യ ഗ്പസ്ഥാനത്തിന്റെ ഉനര്‍ജസ്വലമായ തുടക്കം തമ്പുരാന്റെ കാവ്യങ്ങളില്‍ കാണാം. പുരാണങ്ങളില്‍ വേണ്ട്ര വിസ്തരിക്കാത്ത ഭാഗങ്ങള്‍ തിരഞ്ഞെടുത്ത്‌ ഖണ്ഡകാ വ്യരുപത്തില്‍ അവതരിപ്പിച്ചത്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്‌. തമ്പുരാന്റെ യാതാദാനം, നാരായണാസ്ശ്രദാനം, ശരസേതുബ്ന്ധനം, ദരദാണാചാര്യന്‍, ഭിഷ്മസമാധി, ഭിമയോഗം യുധിഷഠിരശമം, കുടത്മാണിക്യം, കംസ തുടങ്ങിയ കാവ്യങ്ങള്‍ സാഹിതൃത്തില്‍ പുതിയ അനുഭവമായി. ഭാഷാനാടകങ്ങള്‍ സ്വതന്ത്ര ഭാഷാനാടകങ്ങളുടെ രചനയിലും ്രഥമ പരിശ്രമം വെണ്‍മണിക്ക വികളില്‍ നിന്നുതന്നെയാണ്‌. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ രചിച്ച കല്യാണ? നാടകമാണ്‌ ഭാഷയില്‍ ആദ്യമായുണ്ടായ സ്വതന്ത്ര നാടകം. കേരളീയ ജീവിത പശ്ചാത്തലം കേരളത്തിലെ നാടകരംഗത്തേക്ക്‌ ആദ്യമായി കടന്നുവരു ന്നത്‌ ഈ നാടകത്തിലുടെയാണ്‌. കല്യാണിനാടകം അന്നു മലയാളകുടുംബങ്ങളിത്‌ സാധാരണമായ] നടപ്പുള്ള പല ആചാരമര്യാദകമളയും മലയാളികളായ ചില ്രഭുക്ക ന്മാരുടട പ്രതാചപമത്തയും പദവിമയയും അക്കാലത്തുള്ള ചുരുക്കം ചില! ഉദ്യാഗസ്ഥല്‍മാരുടെ സ്വഭാവ വിശേഷമത്തയും കണ്ണാടിയില്‍ എന്നപോലെ ്രതിബിംബിപച്ചിക്കുന്ന ഒരു സരസക്യതിയാണ്‌. ശ്യാഗാരമാണ്‌ അതിലുള്ള സ്ഥായിയായ രസമമങ്കിത്‌ ഫലിതമത്ത 110 മു൯ന്ിര്‍ത്തിക്കൊണ്ടുള്ള ഹാമ്പ്യരസത്തിന്നും മറ്റം അതിത്‌ കൂടു തല്‍്‌ പ്രാധാന്യം കല്‍പിച്ചിട്ുണ്ട്‌.” ഈ നാടകത്തെത്തുടര്‍ന്ന്‌ കൊച്ചുണ്ണിത്തമ്പുരാന്‍ തന്നെ ഉമാവിവാഹം, ഭദ്രോത്സവം തുടങ്ങിയ നാടകങ്ങള്‍ രചിക്കുകയുണ്ടായി. നടുവത്തച്ഛന്‍ നമ്പൂതിരി യുടെ ഭഗവദ്ദുത്‌ ഭാഷാനാടകവും സഹൃദയ്രപശംസ പിടിച്ചുപറ്റിയ രചനയാണ്‌. ഇതിനോടൊപ്പം എടുത്തുപറയേണ്ടതാണ്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പു രാൻ രചിച്ച ചന്ദ്രിക എന്ന ഭാഷാനാടകം. തമ്പുരാന്‌ ശൃംഗാരരസത്തില്‍ കാവ്യം രചിക്കാന്‍ സാമര്‍ത്ഥ്യമില്ലെന്ന ആക്ഷേപത്തിനെത്തുടര്‍ന്ന്‌ വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ്രപകാരമാണ്‌ ഈ കാവ്യം രചിച്ചട്ടുള്ളത്‌. ഭാഷാനാടക ങ്ങളുടെ വിജയത്തെത്തുടര്‍ന്ന്‌ ഇവയ്ക്ക്‌ അനേകം അനുകരണങ്ങളുണ്ടായി. ഈ ഭാഷാ നാടകങ്ങളുടെ ആധിക്യത്തെ പരിഹസിച്ചുകൊണ്ടാണ്‌ മുന്‍ഷിരാമക്കുറു പ്പിന്റെ “ചക്കീചങ്കരം” എന്ന നാടകത്തിന്റെ പുറപ്പാടുണ്ടായത്‌. മലയാളത്തില്‍ സ്വകപോലകലല്‍്പിതങ്ങളായ കഥകള്‍ നാടകമായി അവതരി പ്പിക്കുന്നതിന്‌ പ്രോത്സാഹനം വെണ്‍മണിക്കവികളില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയത്തിന്‌ വകയില്ല. പ്രിഭാഷ സംസ്കൃതത്തില്‍ നിന്ന്‌ മലയാളത്തിലേക്കുള്ള വിവര്‍ത്തന ശ്രമങ്ങള്‍ സജീവമായി നടക്കുന്നതും ഈ കാലഘട്ടത്തിലാണ്‌. ഇതില്‍ പ്രധാനമായി കണ ക്കാക്കുന്നത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത വിവര്‍ത്തനമാണ്‌. എന്നാല്‍ മഹാഭാരതം തര്‍ജ്ജമ ചെയ്യണമെന്ന ആശയം പലരുടെയും മനസ്സില്‍ ഉണ്ടായിരു ന്നു. വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി.പി.അച്യുതമേനോനാണ്‌ ഇതിന്‌ "7 കോയിപ്പിള്ളി പരമേശ്വരന്‍. സ്ുവര്‍ണ്ണയുഗം (പി.കെ.്രദേഴ്സ്‌, കോഴിക്കോട്‌, 1955) പുറം 35-36. 111 മുന്‍കയ്യെടുത്തത്‌. മഹാഭാരതം കിളിപ്പാട്ടായി തര്‍ജ്ജമ ചെയ്യണം എന്നായിരുന്നു ആദ്യം വിചാരിച്ചത്‌. പത്താളുകള്‍ ചേര്‍ന്നാണ്‌ ആദ്യം ഇതിന്‌ ഒരുങ്ങുന്നത്‌. 18.12.67 ല്‍ നടു വത്ത്‌ തമ്പുരാനയച്ച കത്തില്‍ ഇതിനെപ്പറ്റി പരാമര്‍ശമുണ്ട്‌. കേട്ടാലും കേളിയേറും കഠിന വിഷയമാം ശ്രീമഹാഭാരതത്തെ - ക്കൂട്ടായിട്ുെട്ടുപത്താളുകള്‍ കവികള്‍ സഖേ ഭാഷയാക്കിച്ചമപ്പാന്‍ കോട്ടം കൂടാതൊരുങ്ങുന്നതിനിഹ തുടരു- ന്നുണ്ടതിന്നഞ്ചു വര്‍ഷം കൂട്ടുന്നുണ്ടിങ്ങു കാലം കഴിയുമതിനക- ത്തച്ചടിപ്പും നടക്കും കൊച്ചുണ്ണി ക്ഷോണിപാലന്‍ കൊടിയൊരു കവികാ- ത്തുള്ളി യെന്നല്ല ഹേ! ഞാ- നച്ഛന്‍ നമ്പുതിരിയാമങ്ങയി! തവതനയന്‍, കൊച്ചു കുഞ്ഞുണ്ണി രാജന്‍, സ്വച്ഛന്‍ മദ്ദേശികക്ഷ്മാപതി, ശുഭമതികു- ണ്ടുരഹോ, സി.പി, സാക്ഷാല്‍ മെച്ചം ചേരുന്നൊരാ വെഴ്മണി കവിമണി കു- നേഴനും പേരു പോരേ? പോരൊന്നിനി: ഹരിവംശം പോരൊടു മന്നാടിയാരുമെഴുതട്ടേ; തീരട്ടേ പാട്ടിലിതും തീരട്ടേ ഗ്രന്ഥ ദുര്‍ഭിക്ഷ. എന്നാല്‍ പിന്നീട മറ്റുള്ളവര്‍ അതില്‍ വേണ്ടത്ര താത്പര്യം (പകടിപ്പിക്കാ യ്കയാല്‍ തനമ്പുരാന്‍തന്നെ തനിച്ച്‌ ഈ തര്‍ജ്ജമ ഏറ്റെടുക്കുകയും എണ്ണുറ്റി എഴു 112 പത്തിനാല്‍ ദിവസം കൊണ്ട്‌ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം ശ്ലോകങ്ങള്‍ തര്‍ജ്ജമ ചെയ്ത്‌ താന്‍ തുടങ്ങിവെച്ച പരിശ്രമം പൂര്‍ത്തിയാക്കുകയും ചെയ്തു. വിവർത്തനങ്ങളുടെ സാംസ്കാരിക പ്രാധാന്യം വിവര്‍ത്തനത്തെ ഒരു സര്‍ഗ്ഗാത്മക ര്രവര്‍ത്തനമായി ഗണിക്കാന്‍ ഇടയായത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തന പരിശ്രമത്തോടെയാണ്‌. സംസ്കൃതം മൂലം വായിച്ച്‌ അര്‍ത്ഥവിലോപം കൂടാതെയും വൈകാരികമുല്യം നഷ്ടപ്പെടുത്താ തെയും വിവര്‍ത്തനം ചെയ്യുന്ന രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. തമ്പുരാന്റെ വിവര്‍ത്തന പരിശ്രമത്തില്‍നിന്നും ്രചോദനം ഉള്‍ക്കൊണ്ട്‌ പലരും വിവര്‍ത്തനരം ഗത്തേക്ക്‌ ഇറങ്ങിയത്‌ അക്കാലത്ത്‌ മലയാളഭാഷയിലെ ഗ്രന്ഥദനര്‍ലഭ്യം പരിഹരി ക്കാന്‍ ഒരളവോളം സഹായകമായിട്ടുുണ്ട്‌. കാത്തുള്ളില്‍ അച്യുതമേനോന്‍ ജൈമിനീയാശ്വമേധം കിളിപ്പാട്ടായി തര്‍ജ്ജമ ചെയ്യുന്നതും വള്ളത്തോള്‍ രാമായണം പരിഭാഷപ്പെടുത്തുന്നതും കവി സാര്‍വഭനമന്‍ കൊച്ചുണ്ണിത്തമ്പുരാന്‍ മഹാഭാഗവതം ഭാഷയിലേക്ക്‌ ഗാഥാരീതി യില്‍ തര്‍ജ്ജമ ചെയ്യുന്നതും തമ്പുരാന്റെ മഹാഭാരത പരിഭാഷയെത്തുടര്‍ന്നാണ്‌. ഇതിഹാസങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും മലയാള ഭാഷയ്ക്കു വഴങ്ങും എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ ഇങ്ങനെയുള്ള വിവര്‍ത്തന ശ്രമങ്ങള്‍ക്ക്‌ കഴിഞ്ഞു. കേരളചരിത്ര കാവ്യങ്ങള്‍ കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും രേഖപ്പെടുത്തുന്നതും വെണ്‍മ ണിക്കവികളുടെ നേതൃത്വത്തിലാണ്‌. കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ കേരളം എന്ന ചരി ശ്രകാവ്യവും കൊച്ചുണ്ണിതമ്പുരാന്‍ മലയാംമകാല്ചവും രചിക്കുന്നതും കേരളചരിത്ര ത്തിലെ അനേകം സംഭവങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതും ഈ സവിശേഷമായ കാലഘട്ടത്തിലാണ്‌. 113 ദേശീയതയെക്കുറിച്ചുള്ള ബോധം കവിതകളിലാവിഷകരിക്കുന്നതും വെണ്‍മണിക്കവികളില്‍ പെട്ടവരാണ്‌. നടുവം മഹന്റെ ഗാന്ധി, ആശ്രമ്രവേശം തുടങ്ങിയ കവിതകള്‍ കാലത്തിനു മുമ്പേ നടന്നവയാണ്‌. ഇങ്ങനെ വിപുലമായ ഭാഷാസാഹിത്യപരിഷ്ക്കരണ ശ്രമങ്ങളിലൂടെ മല യാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാവുകത്വത്തെത്തന്നെ മാറ്റിമറിക്കാനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും വെണ്‍മണിഡ്രസ്ഥാനത്തിന്‌ കഴിഞ്ഞു എന്ന്‌ ബോധ്യമാവും. ചുരുക്കത്തില്‍ വെണ്‍മണിമാര്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ചെയ്ത പരിശ്രമങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം. 1. സാഹിത്യത്തെ സാമ്്രദായികമായചടുക്കുടുകളില്‍ നിന്ന്‌ മോചിപ്പിച്ചു 2. സാഹിത്യത്തില്‍ നിന്നും പാണ്ഡിത്യത്തെ കുടഞ്ഞെറിയുകയും ലാളി തൃത്തെ അതിന്റെ മുഖമുദ്രയാക്കുകയും ചെയ്തു. 3. ഏതു ലക്ഷ്യത്തിനും മാധ്യമമാവാന്‍ കവിതയെ പ്രാപ്തമാക്കി. 4. വ്യവഹാരഭാഷയില്‍നിന്ന്‌ ഉര്‍ജ്ജം സ്വീകരിച്ച്‌ ഭാഷയുടെ ഭാവമണ്ഡലം വികസിപ്പിച്ചു. 5. സമകാലിക കേരളീയ സമൂഹത്തോടും സംസ്കാരത്തോടും ജീവിതവീ ക്ഷണത്തോടും ബന്ധം പുലര്‍ത്തി. പ്രാദേശികവും സ്ഥലപരവുമായ സംസ്കാരത്തെ കൃതികളില്‍ ഉള്‍ക്കൊണ്ടു. 114 അധ്യായം 4 ആധുനികതയുടെ മുല്യാങ്കനം വെണ്‍ മണിക്കവിതകളില്‍ പാരമ്പര്യമായ വ്യവസ്ഥകളെയും മൂല്യങ്ങളെയും മുറുകെപ്പിടിക്കുന്ന വസ്തുനിഷ്ഠമായ ക്ലാസിക്കല്‍ കാവ്യ ശൈലിയ്ക്കും പൈത്ൃകത്തോട അമര്‍ഷവും അവജ്ഞയും പുലര്‍ത്തുന്ന ആത്മനിഷ്ഠമായ റൊമാന്റിക ശൈലിക്കും ഇടയിലുള്ള ഒരു സ്ഥലരാശിയിലേ വെണ്‍മണിക്കവികളുടെ രചനാ ശൈലിയെ അടയാളപ്പെടുത്താന്‍ സാധിക്കു. പാശ്ചാത്യ ലോകത്ത്‌ നിയോക്ലാ സ്സറിസം എന്നറിയപ്പെടുന്ന ശൈലിയോട്‌ അടുത്തുനില്‍ക്കുന്ന ഒരു തലം വെണ്‍മ ണിക്കൃതികള്‍ക്കുണ്ട്‌. പാരമ്പര്യത്തോട അടുപ്പം പുലര്‍ത്തുമ്പോഴും മാറ്റങ്ങളെ കയ്യെത്തിപ്പിടിക്കാനുള്ള താത്പര്യം വെണ്‍മണിക്കവികളുടെ കൃതികള്‍ പരിശോധി 2408 കാണാന്‍ കഴിയും. എന്നാല്‍ പലപ്പോഴും ഇതിനു വിപരീതമായി ഒരു പിന്തിരിപ്പന്‍ കാവ്യശൈലിയായി മാര്രമേ വെണ്‍മണിക്കൃതികള്‍ വിലയിരുത്തപ്പെ ട്ടിട്ടുള്ളു. അശ്ലീലമെന്നും ശൃംഗാരാഭാസമെന്നുമുള്ള മുദ്ര ചാര്‍ത്തി ഇവയെ മാറ്റി നിര്‍ത്താനാണ്‌ പലരും ശ്രമിച്ചുകാണുന്നത്‌. അതുകൊണ്ടുതന്നെ ഇവയുടെ യഥാര്‍ത്ഥമുല്യം തിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള യത്നങ്ങള്‍ ഏറെയൊന്നും നടന്നു കാണുന്നില്ല. മലയാളകവിതയ്ക്കാകമാനം ഉണര്‍വും ഉന്‍മേഷവും ഉള്‍ച്ചേര്‍ക്കാന്‍ ഇവരുടെ കാവ്യപരിശ്രമങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ടെ ന്നുള്ള സത്യം നിഷേധിക്കാന്‍ സാധ്യമല്ല. ദോഷങ്ങള്‍ എണ്ണിയെണ്ണി പെരുപ്പിച്ചു കാട്ടി ഉള്ള ഗുണങ്ങള്‍ പോലും തമസ്കരിക്കപ്പെട്ടു. അങ്ങനെ വെണ്‍മണികൃതി കള്‍ എന്നാല്‍ വായിക്കാന്‍ കൊള്ളാത്തതാണെന്ന ഒരു പൊതുബോധം പുതുതല മുറയില്‍പ്പെട്ട സാഹിത്യാസ്വാദകര്‍ക്കിടയില്‍ രൂപം കൊണ്ടു. നവോത്ഥാന പരിസരത്ത്‌ ജീവിച്ചുവെങ്കിലും പുരോഗമനത്തില്‍ നിന്നും പിന്തിരിഞ്ഞു നിന്നു എന്നും ഒരേ മട്ടിലുള്ള കാവ്യങ്ങള്‍ രചിച്ചു കവിത്വസിദ്ധി 115 വ്യയം ചെയ്തു എന്നും നിഷ്ക്രിയരും അലസരുമായി കാലക്ഷേപം ചെയ്തു എന്നും ഉള്ള ആരോപണങ്ങളും വെണ്‍മണിക്കവികളെക്കുറിച്ചുണ്ട്‌. അന്ന്‌ പൊതുവേ പ്രകടമായിക്കണ്ട സാമൂഹിക പരിശ്രമത്തിന്റെ നേരിയ ചലനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ വെണ്‍മണികള്‍ സന്നദ്ധരായില്ല' എന്ന്‌ എരു മേലി പരമേശ്വരന്‍പിളളയും ഓളങ്ങളുടെ മേല്‍ ഓടി കളിക്കാനേ അവരാശിച്ചുള്ളു. അതില്‍ക്കവിഞ്ഞ മഹത്വകാംക്ഷകളൊന്നും അവരെ അസ്വസ്ഥരാക്കിയില്ല്‌ എന്ന്‌ എം.ലീലാവതിയും അഭിപ്രായപ്പെടുകയുണ്ടായി. എന്‍.കൃഷ്ണപിള്ളയുടെ നിരീക്ഷണം നോക്കുക: വഞ്്മണിമാര്‍ക്കും അവരുട അസ്യയായികള്‍ക്കും ഒരു സാമാന്പ്യ ദോഷമുണ്ട്‌, നമ്മുടെ ഹൃദയങ്ങളെ ഇളക്കിമറിക്കാനോ നമ്മ പിട? ച്ിരുത്ത! ചിന്തിച്ചിക്കാന്നോ അവര്‍ക്കു കഴിവില്യ. ഉണ്ടും മുറുക്കിയും വടിപറഞ്ഞും ഉത്സവം കണ്ടും സ്ുഖ്വാന്നുഭവങ്ങളിത്‌ ലയിച്ചും ജീവിത ഗചശ്നങ്ങള്‍ ഒന്നുമില്ലാമത അവര്‍ ഒരു ഒഴുക്കന്‍ മട്ടിത്‌ കാലം പോക്കിയ പ്രഭുവംശീയരായിരുന്നതുകൊണ്ടാണ്‌ അവരുടെ കവിതകള്‍ക്ക്‌ കനവ്യം കഴമ്പും ഇല്ലാത പോയത്‌. ആ കൃതികള്‍ വായിച്ചു രന്നീച്ച ഭുരിപക്ഷം ജനങ്ങളും കഠിനമായ ജിവിതമ൭വഷ മ്യങ്ങള്‍ നേരിടാതെ സംത്യപ്തരും സ്ുഖ്വിതരുമായി കഴിഞ്ഞുകുടിയ വരായിരുന്നുതാനും.” എന്നാല്‍ ഇതെല്ലാം ഭാഗികമായ ശരികള്‍ മാത്രമാണെന്നതിന്‌ വെണ്‍മണിക്കവിക ളില്‍ പലരും തങ്ങളുടെ ദാരിദ്ധ്യത്തെക്കുറിച്ചും സ്വകാര്യദുഃഖങ്ങളെക്കുറിച്ചും വിട്ടു മാറാത്ത രോഗങ്ങളെക്കുറിച്ചും എഴുതിയ കത്തുകള്‍ തന്നെ തെളിവുതരും. ' എരുമേലി പരമേശ്വരന്‍പിള്ള. മലയാളസാഹിത്യം കാലഘട്ടങ്ങളിലുടെ (്രതിഭ ബുക്‌സ്‌, മാവേലിക്കര, 2006) പുറം 184. “എം. ലീലാവതി . നവരംഗം, പുറം 17. “ എന്‍.കൃഷ്ണപിള്ള. കെരളിയുടെ കഥ (ഡി.സി.ബുക്സ്‌, കോട്ടയം, 2005) പുറം 233. 116 വെണ്‍മണിമഹന്‍ തന്റെ വിട്ടുമാറാത്ത അഗ്നിമാന്ദ്യവും അര്‍ശസ്സും കൊണ്ട്‌ കഷ്ട പ്പെടുമ്പോഴും കണ്ണില്‍ത്തീയുണ്ടുകാമാന്തക! തിരുമകനാ- ണഗ്നിഭുവദ്ഭുതംതീ- ക്കുണ്ഡത്തേലാണു നൃത്തം, തവ പുനരനല- ക്കാടുശാന്തിക്കുമുണ്ട്‌ തിണ്ണന്നെന്നിട്ടുമത്യാശ്രിതനടിയനിലീ- യഗ്നിമാന്ദ്യം വരുത്തി- ദുണ്ഡിപ്പിക്കുന്നതെന്തിങ്ങനെ? പലവകയായ്‌ തീയ്യുതൃക്കയ്യിലില്ലേ? എന്നു ഫലിതരുപത്തില്‍ എഴുതുന്നു. തന്റെ രണ്ടാമത്തെ മകന്‍ മരിച്ചതിനെക്കുറിച്ചു നടുവത്തച്ഛന്‍ നമ്പൂതിരി ഇരുപതു ശ്ലോകങ്ങള്‍ രചിച്ചത്‌ മലയാളമനോരമ കൊ.വ.1075 ല്‍ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്‌. കൃത്യങ്ങള്‍ വേണ്ടതനുവാസരമോതുവാനായ്‌ ഗ്രത്യേകമോര്‍ത്തരികിലുണ്ണിയെ ഞാന്‍ വിളിച്ചാല്‍ അത്തവ്വിലൊത്തപണി തീര്‍ത്തു തെളിഞ്ഞുചാര- ത്തെത്തുന്നൊരെന്റെ മകനെന്നെ വെടിഞ്ഞുവല്ലോ? ഇന്നാളിവന്റെ സുകൃതക്കൊടി വെന്ത വൃത്ത- മന്നാളിലല്പമുരചെയ്തറിയിച്ചുവല്ലോ? ഇന്നോളമക്കദനവഹ്‌നി ശമിച്ചിടാതെ ഇന്നാളിടുന്നു ശിവനേയിവനെന്തു ചെയ്യും? സുഹൃത്തായ അച്ചുതമേനവന്‌ അയച്ച കത്തില്‍ കൃഷി നശിച്ചതി നെക്കുറിച്ചുള്ള പരാമര്‍ശമാണ്‌. 117 AICQIMIAG മഴമുന്നൊഴിച്ചതി വശാ- ലുള്ളൊരു ദോഷം പരം തിയ്യാളുന്നു മനസ്സിലെങ്ങിനെ കഴി- ഞ്ഞീടുന്നു മേലാലിനി ഇയ്യുള്ളോര്‍ക്കു വിശേഷമുണ്ടു കൃഷിയാ- ണുണ്ണാനതെല്ലാം കരി- ഞ്ഞയ്യയ്യോ പൊടി ഭസ്മമായി കിടയാ വക്കോലു പോലും സഖേ. കൊ.വ. 1066. തുലാം 12 ന്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അയച്ച കത്തില്‍ കിട്ടാക്കുറ്റികളില്‍ പിണഞ്ഞു കിടയാ- തേ കണ്ടു കഷ്ണിച്ചിടും പാട്ടം പാടുകിടന്നുകൊണ്ടു പകുതി - പ്പാടെങ്കിലും വാങ്ങുവാന്‍ പെട്ടീടും കൊതികൊണ്ടു വിരുതന്‍ ശങ്കുണ്ണിയേ വിട്ടു.............പംംം എന്ന്‌ കാണുന്നത്‌ പാട്ടം പിരിഞ്ഞു കിട്ടാത്തതിന്റെ ബുദ്ധിമുട്ടാണ്‌. തീവണ്ടിപ്പാതയ്ക്കു സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായപ്പോള്‍ തൈക്കാട്ടു നാരായണന്‍ മുസ്സിനയച്ച കത്ത്‌ തീവണ്ടിമുലം ഭവനം പൊളിച്ചു പോവേണ്ട ദിക്കാണു നമുക്കിദാനീം ദൈവം വരുത്തുന്നതിനെത്തടുപ്പാ- നേവര്‍ക്കുമോര്‍ത്താലെളുതാവതാമോ? എന്നതാണ്‌. 118 ചാലക്കുടി റെയില്‍വെസ്റ്റേഷനു സമീപത്തുള്ള നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെ ടുത്തപ്പോള്‍ നിശ്ചയിച്ച വില കിട്ടാത്തതിനെപ്പറ്റി പാലിയത്തു ചെറിയ കുഞ്ഞുണ്ണി അച്ചന്‌ നടുവം മഹന്‍ അയച്ച കത്ത്‌ ഇങ്ങനെയാണ്‌. തൊണ്ണുറ്റെട്ടു പറയ്ക്കു നല്ല കനകം കായ്ക്കും നിലം പോകയാല്‍ കണ്ണീരില്‍ കുളിയാണു ഞങ്ങടെ കുടും- ബത്തോടു കൂടിസ്റഖേ വര്‍ണ്ണിപ്പാനരുതായതിന്റെ വിലവാ- ങ്ങീടാന്‍ ശ്രമിച്ചീയ്യിടെ- ക്കണ്ണോടി നടക്കയാണൊരിടയി- ലലന്തിക്കുമെന്തോഴരേ! കണ്ടം കണ്ടതെടുത്തിടും വിലതരാ- നാരെങ്കിലും ചൊല്ലിയാല്‍ ശണ്ഠയ്ക്കെത്തിടുമെന്തുപദ്രവമിതാര്‍- ക്കാനും സഹിയ്ക്കാവതോ? ഉണ്ടീടാന്‍ വഴിയില്ല, കഷ്ടമിവരീവണ്ണം തുടര്‍ന്നാല്‍ വിശ- പ്പുണ്ടായാലതടങ്ങുവാന്‍ കവിമണേ തീവണ്ടിതിന്നാവതോ? ശീവൊള്ളി നാരായണന്‍ നമ്പൂതിരി വടക്കാഞ്ചേരി വാധ്യാര്‍ക്കെഴുതിയ കത്തില്‍ ആലങ്ങാട്ടയിരൂര്‍ ഗ്രവൃത്തിയിലാ- ണില്ലം, ശിവമ്പിള്ളീയെ- ന്നാലംബിയ്ക്കുമതിന്നുപേര്‍, ചിലവിന്നും കഷ്ടിച്ചു പാട്ടം വരും. എന്ന്‌ ചെലവിനനുസരിച്ച്‌ വരവ്‌ കഷ്ടിയാണെന്ന്‌ പറയുന്നുണ്ട്‌. 119 വെണ്‍മണി(്രസ്ഥാന കവികളില്‍ ഏറ്റവും ്രധാനിയായി എണ്ണുന്ന കുഞ്ഞി ക്കുട്ടന്‍തമ്പുരാന്‍ പു്രവിയോഗം കൊണ്ടും പത്നീ വിയോഗം കൊണ്ടും ജീവിത ത്തില്‍ വിഷമം നേരിട്ടിട്ടുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച കത്തില്‍ (7.2.79) കന്നിരണ്ടാം ദിനം രണ്ടു കനൃകള്‍ക്കും കുമാരനും എന്നിവണ്ണമിനിക്കും പോ- യന്യദുസ്സാധമാം സുഖം ഒന്നാണുളളിലൊഴിഞ്ഞിടാത്തഴലിനി- ക്കിങ്ങീക്കിടാങ്ങള്‍ക്കു മേൽ നന്നായ്‌ രക്ഷകനാരുമില്ല ഭവനേ ഭാഗിച്ച പേരെന്നിയേ എന്ന്‌ ഭാര്യയുടെ മരണത്തെക്കുറിച്ച സൂചിപ്പിക്കുന്നു. 26-5-67 ല്‍ അയച്ച കത്ത്‌ ഏക മകന്‍ പേപ്പട്ടി കടിച്ചു മരിച്ചതിനെക്കുറി ച്ചാണ്‌. അല്ലയോ! പറവതെന്തു ഹന്ത! തീര്‍- ര്‍ന്നില്ലയോ കഗഠിനമിന്നലെപ്പകല്‍; ഇല്ല യോഗമിവനാസ്ണുഖത്തിനെ- ന്നല്ലയോ പ്രകൃതവാക്കലാശവും. നടുവം മഹന്‍ സ്നേഹിതനയച്ച ഒരു കത്തില്‍ ഇല്ലത്തഞ്ഞുറു കുന്തം, ജനകനു സുഖമി- ല്ലമ്മയും നന്ന വയ്യാ- തല്ലല്‍പ്പെട്ടാണിരിപ്പിങ്ങിവനുമനുദിനം ദീനമൊക്കെക്കുഴപ്പം 120 തെല്ലല്ലേ ബുദ്ധിമുട്ടിക്ക്വന വിഷയമേ വിട്ടു ഞാന്‍ ഗേഹഭാരം കില്ലല്ലേറ്റിക്കഴിഞ്ഞു കഴുതകള്‍ കനക- ച്ചാക്കു ചോക്കും കണക്കെ. എന്ന്‌ തന്റെ ബുദ്ധിമുട്ടുകള്‍ എഴുതിക്കാണുന്നു. കൊടുങ്ങല്ലൂര്‍ത്തമ്പുരാന്‍മാരുടെ അവസ്ഥയും ഇതില്‍നിന്നു വ്ൃത്യസ്തമാ യിരുന്നില്ല. കുലമഹിമ കുരുത്തക്കേടിനായിട്ടുമാത്രം” എന്ന്‌ സൂചിപ്പിക്കുന്നത്‌ ദാരി ദ്യാവസ്ഥയെക്കുറിച്ചാണ്‌.' എടു്‌ മുണ്ടും നാലുതോര്‍ത്തും കൊണ്ടുളള ജീവിതാ ഡംബരത്തില്‍ സംതൃപ്തനായിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഇക്കൂട്ു ത്തില്‍ത്തന്നെയായിരുന്നു എന്ന്‌ കാണാം. ഇങ്ങനെയുള്ള ഒട്ടേറെ ജീവിത പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നപ്പോഴും ഇവര്‍ കാവ്യരചനാ രംഗത്ത്‌ സജീവമായി. സൂക്ഷ്മമായ പുനര്‍വായനയ്ക്ക്‌ വിധേയമാക്കുമ്പോള്‍ പുരോഗമനാത്മ കവും നവോത്ഥാനാഭിമുഖ്യവുമായ ഒരു മുഖം വെണ്‍മണിക്കവികളില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഇത്‌ എത്രത്തോളമാണെന്ന്‌ മനസ്സിലാക്കുന്നതിന്‌ ഇവര്‍ ജീവിച്ച സാംസ്കാരിക പരിസരത്തെക്കുടി വിലയിരുത്തേണ്ടതുണ്ട്‌. കേരളീയ നവോത്ഥാനത്തിന്റെ സാംസ്കാരിക പരിസരം പത്തൊന്‍പതാം നൂറ്റാണ്ടോടെയാണ്‌ കേരളീയപരിസരത്തില്‍ നവോ ത്ഥാനം എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി അനുഭവപ്പെടുന്നത്‌. ഉത്പാദനവ്യവ സ്ഥയില്‍ വന്ന മാറ്റത്തിനനുസരിച്ച നഗരകേന്ദ്രിതമായ ഒരു പുതിയ സാംസ്‌കാ “ അകവൂര്‍ നാരായണന്‍. “വെണ്‍മണിപ്രസ്ഥാനം ഒരു മൂല്യാങ്കനം”, വകതിരിവ്‌ (ഡി.സി. ബുക്‌സ്‌, കോട്ടയം, 2001) പുറം 18. ” ജോസഫ്‌ മുണ്ടശ്ശേരി. “കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍', ഗദ്യമഞ്ജരി 2, (കോഴിക്കോട്‌ സര്‍വ്വ കലാശാല, 1979) പുറം 10. 121 രിക സാഹചര്യം വ്യാപകമാവുന്നതോടുകൂടിയാണ്‌ യൂറോപ്പില്‍ നവോത്ഥാനം സാധ്യമാവുന്നത്‌. കേരളത്തിലെ സ്ഥിതി ഇതില്‍നിന്നു വൃത്യസ്തമായിരുന്നു. കേരള ചരിത്രത്തിലെ നിര്‍ണായകമായ സാംസ്കാരികസ്ഥാപനമായിരുന്നു ജാതിവ്യവസ്ഥ. കേരളത്തിലെ ത്രൈവര്‍ണിക ജാതിവ്യവസ്ഥ ഇന്ത്യയിലെ ഇതര ദേശങ്ങളിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍നിന്നും വ്യത്യസ്തമായി നിലകൊണ്ടു. കേരളത്തില്‍ നമ്പുതിരിമാര്‍ പനരോഹിത്യൃത്തിലൂടെ സമുഹത്തില്‍ മേല്‍ക്കോയ്മ നേടിയെടുക്കുകയാണുണ്ടായത്‌. പരമ്പരാഗത കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം നമ്പൂതിരിമാര്‍ സ്ഥാപിച്ച ക്ഷേത്രങ്ങളാണ്‌. സ്വന്തമായ ബ്രഹ്മസ്വം ജന്‍മഭുമികള്‍ ദേവസ്വമായി പകര്‍ന്നുകൊടുത്തുണ്ടായതാണ്‌ ഈ ക്ഷേത്രങ്ങളുടെ ഭൂസ്വത്ത്‌. ഈ ക്ഷേത്ര ങ്ങള്‍ സമ്പൂര്‍ണ്ണാധികാരമുള്ള നമ്പുതിരി രരായ്മക്കു കീഴില്‍ നിലനിന്നിരുന്ന വയും ആത്മീയപരമാധികാരത്തോടൊപ്പം സമ്പൂര്‍ണ്ണമായ രാഷ്ര്രീയപരമാധികാരം കുടിയുണ്ടായിരുന്ന “മത-രാഷ്ട്രീയ സംയുക്തസ്ഥാപനങ്ങളുമായിരുന്നു. രാ ളന്‍മാരായ നമ്പൂതിരിമാര്‍ക്ക്‌ കൊല്ലും കൊലയുമുള്‍പ്പെടെ സമ്പൂര്‍ണ്ണാധികാരമു ണ്ടായിരുന്ന ഈ സങ്കേതങ്ങളില്‍ അവരുടെ ശാസനയനുസരിച്ചു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ “കോയിലധികാരികള്‍' എന്ന സ്ഥാനപ്പേരില്‍ നമ്പൂതിരിമാര്‍ വരിച്ച ആജ്ഞാനുവര്‍ത്തികളായിരുന്നു കേരളത്തിലെ രാജാക്കന്‍മാര്‍. കേരളത്തിലെ രാജകുടുംബങ്ങളുടെയും രാജപദവിയുടെയും വികാസപരിണാമ ചരിത്രം - ഒരുപ ക്ഷെ, അവയുടെ ഉദ്ഭവ ചരിത്രം തന്നെയും - ഈ സാഹചര്യത്തില്‍ അടങ്ങിയിരി ക്കുന്നു. ഇതതമന്ന ശ്രദ്ധയവ്യം ഇതതമന്ന അനിഷേധ്യ വ്യുുമാണ്‌ മധ്യകാല കേരളത്തില (18-0൦ നുത്ാണ്ടിന്റ്‌ ഒടുവ്യവരരയുള്ള കാലം) ഭുവ്യട മസ്ഥതയുടട ചത്യേകത. വടക്കേ മലബ്വാറിനയും (കോലാതിര? രാജ്യം) പഴയ തിരുവിതാംകുറിമന്റ്‌ തമിഴ്‌ പ്രദേശങ്ങരളയും ഒഴിവാ 122 ക്കിക്കാണ്ടു പറയുകയാണെങ്കില്‍, ഭുമ്വത്തിന്മേത്‌ രാജാവിനു പര മാധികാരമുണ്ടായിരുന്നില്ലെന്നു മാശ്തമല്ല നാം കാണേണ്ട? വരുന്നത്‌. ഭുമിയില്‍ പ്ൃതിയ ഉടമാവകാശം സ്യഷ്ടിക്കാല്‍ രാജാക്കന്മാര്‍ക്കധ? കാരമുണ്ടായിരുന്നുല്ലന്നുകുടി നാം കാണേണ്ട? വരുന്നു. സ്വയംഭു വായ നന്ധ്യതിര? ജന്മങ്ങളില്യം നന്പ്തിരിമാര്‍ രാജാക്കല്‍മാര്‍ക്കു വകവെച്ചു കൊടുത്തമതന്നു കരുതേണ്ട 'ചേരിക്കത്‌' ജന്മങ്ങളിലും കേരളത്തിലെ ഭുവ്യടമസ്ഥത ഒതുങ്ങിനിന്നു. ഈ നന്ധ്യതിര? ജത ങ്ങളിത്നിന്ന്‌ രാജാവിന്‌ യാതൊരു ഭോഗവ്യം അവകാശട്ചടാനാവ്യ മായിരുന്നില്ല. അതിന്മേത്‌ യാതൊരു ചരമാധികാരവ്യും രാജാവിനു ണ്ടായിരുന്നതുമില്ല.” ഇങ്ങനെ പ്രകടമായ നമ്പുതിരി വാഴ്ചയാണ്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെ കേരളത്തില്‍ നിലനിന്നിരുന്നത്‌. സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാപനം ക്ഷേത്രവും ക്ഷേതവുമായി ബന്ധപ്പെട്ടവര്‍ ജാതിശ്രേണിയില്‍ ഏറ്റവും മുകളിലും എന്നതായിരുന്നു രീതി. അതിനുതാഴെ നായന്മാര്‍. നായന്മാര്‍ക്കു താഴെ ഭൂമിയില്‍ യാതൊരു ഉടമസ്ഥാവ കാശവുമില്ലാത്ത കൃഷിക്കാരും അടിമകളും. ഇതിനൊരു മാറ്റം വരുന്നത്‌ മാര്‍ത്താണ്ഡവര്‍മയും ശക്തന്‍തമ്പുരാനും നാടുവാഴികളുടെ വാഴ്ചയെ തകര്‍ത്ത്‌ പുതിയൊരു ഭരണക്രമം ഉണ്ടാക്കിയെടുക്കു മ്പോഴാണ്‌. കേഷ്രതയോഗത്തി്യും യോഗാധികാരികളുടയും വന്ധും (aI ചര്യം അസ്തമിച്ചത്‌ ഒകാച്ചിയിത്‌ ശക്ത൯തന്ധ്യരാന്റ്യും തിരുവ? താംകുറിത്‌ മാര്‍ത്താണ്ര്ധവര്‍മ്മ മഹാരാജാവിന്റ്യും കാലത്തോ “പി.കെ. ബാലകൃഷ്ണന്‍. ജാതിവ്യവസ്ഥയും കേരളചരിതവ്യും (ഡി.സി. ബുക്‌സ്‌, കോട്ടയം, 2012) പുറം 58-59. 123 ടയാണ്‌. അതിനുശേഷം തിരുവിതാംകുറില്‍്‌ ആവഴിമക്കാരു ദ്ധ യും പരീശമവ്യമുണ്ടായത്‌ വേല്യുത്തന്ചിദളവായുട കാലത്താണ്‌. കേഷേത്താധികാരികള്‍ക്കു ജനങ്ങളുടെ മേലുള്ള അനല്പമായ ആദ രവ്യം ലഫ്രരണയും മനസ്തിലാക്കി, ക്ഷേതതം വക നമ്്വത്തുക്കള സര്‍ക്കാര്‍വക ഭണ്രറ്ധാരത്തിലേക്കു മുതല്‍കുട്ടിയാത്‌ രാജശക്തിയും രാജ്യശക്തിയും വര്‍ദ്ധിക്കുമമന്നു തമ്പി കണ്ടു. അദ്ദേഹത്തില്‍ ശ്രമം ഹല്പ്രദമാവ്യും മുമ് അദ്ദേഹം ദളവവാപദത്തിത്നിന്നും നിഷ്കാസിതന്ധായി] കേണല്‍ മണ്രോയാണ്‌ അതിനുശേഷം ഈ ശക്തിരഹസ്്യം മനസ്സ്‌? ലാക്കിയതും ശ്രമിച്ചതും. ചണ്ര്ധിതന്മാരായ ഗബ്വാഹ്മണരുടട അനു മതിയാോടെ അദ്ദേഹം കേജ്രതങ്ങളിലെ പതിവുുകളെ പരിഷകരിക്കു കയും പുതിയ പടിത്തരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോഒട വന്പിച്ച ധനമാണ്‌ പഞണ്ടാരവകയിലേക്ക്‌ മുതല്‍ കുടിയത്‌. ധനം ലഭിച്ചെന്നു മാമല ബ്വാഹ്മണ്പതാപത്തിന്‌ ഉടവ്യ വരുത്താനും ഈ ത്തം ഫലിച്ചു. തിരുവിതാംകുറില്യം കൊച്ചിയിലും വളര അനായാസമായി മണ്റോ ഈ കാര്യങ്ങള്‍ നേടി?” കേരളം പൂര്‍ണ്ണമായും വൈദേശികാധിപതൃത്തിന്‌ - ബ്രീട്ടീഷ്‌ മേല്‍ക്കോ യ്മയ്ക്ക്‌ - കീഴ്പ്പെടുന്നതിന്‌ മുമ്പുതന്നെ ക്ഷേത്രകേന്ദ്രിതമായ നാടുവാഴി സ്മ ദായവും അതിന്റെ ഫലമായി രൂപം കൊണ്ട ജാതി-ജന്മി വ്യവസ്ഥയും ചേര്‍ന്ന്‌ സൃഷ്ടിച്ച അധികാരക്രമം മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവിതാംകൂറിലും മൈസൂര്‍ ആക്രണകാലത്ത്‌ മലബാറിലും ശക്തന്‍ തമ്പുരാന്റെ വാഴ്ചയില്‍ കൊച്ചി യിലും തകിടം മറിഞ്ഞിരുന്നു. “പി. ഭാസ്കരനുണ്ണി. “ക്ഷേത്രം, പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2012) പുറം 855. 124 മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിലും ശക്തന്‍ തമ്പുരാന്‍ കൊച്ചിയിലും സാമൂതിരി മലബാറിലും കേന്ദ്രീകൃതമായ രാജവാഴ്ച ആരംഭിച്ചു. ഇവരുടെ കീഴില്‍ സ്വസ്ഥമായ ഒരു ഭരണക്രമവും രൂപീകൃതമായി. എന്നാല്‍ 1791 ല്‍ കൊച്ചിരാജാവും 1795 ല്‍ മാര്‍ത്താണ്ഡവര്‍മയും ബ്രിട്ടീ ഷുകാരുമായുണ്ടാക്കിയ ഉടമ്പടി്രകാരം തിരുവിതാംകൂര്‍ കൊച്ചി ്രദേശങ്ങള്‍ ബ്രീട്ടിഷ്‌ മേല്‍ക്കോയ്മയെ അംഗീകരിക്കുകയാണുണ്ടായത്‌. 1792 ലെ ശ്രീരംഗപ ടടണം സന്ധിപ്രകാരം (ടിപ്പുസുല്‍ത്താന്‍ - ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി) മല ബാര്‍ നേരിട്ടു ര്രിട്ടീഷ്‌ ഭരണത്തില്‍ കീഴില്‍ ആകുകയും ചെയ്തു. ഇതിനെക്കു റിച്ച്‌ പി.ഭാസ്ക്കരനുണ്ണി താഴെപറയും പ്രകാരം രേഖപ്പെടുത്തിയിരുക്കുന്നു. 1792 - ഫ്രബ്യുവവരി 22 - മാര്‍ച്ച്‌ 18-൦ തിയൃതികളികലെ ്ശീരാംഗപ ടണം ഉടമ്പട? മലബ്വാറിനെ ബ്വിട്ടിഷ്‌ ആധിപത്യത്തിനു കിഴടക്കി ബ്വിട്ടിഷൃകാരുട സാമന്തനാകാമമന്നും കച്ചു൦ കാടുക്കാമമന്നും സമ്മതിച്ച്‌ 1791 ല്‍ ഒരു ഉടമ്പടിയില്‍ ഒച്ച വെയ്ക്കുകയും 7800-ല്‍ മരദാസ്‌ ഗവണ്മമന്റിന്തെ ആശയാഭിലാഷങ്ങശള്‍മക്കാത്തു രാജ്യഭ രണം നടത്താമമന്നേല്‍്ക്കുകയും ചെയ്ത കാച്ചിയും, വര്‍ഷം്രത? എഴ്യലക്ഷം ഉറുച്ചിക കച്ചം കാട്ുത്തു ബവിട്ടിഷ്യകാര്‍ക്കു വിശധയ നായ? രാജ്യം ഭരിച്ചുകൊള്ളാമെന്നു 1805- പൂര്‍ണ്ണമായും സമ്മതിച്ച തിരുവിതാംകുറ്ും ഇംഗ്ലീഷ്‌ ഈസ്ക്ിന്ത്യാകമ്ചനിക്ക്‌ ചരിപ്ുര്‍ണ്ണ മായും രാജ്യവ്യം രാജ്യഭരണവ്യം അടിയറവെയ്ക്കുകയാണുണ്ടായ ത്‌. എത്ര വേഗവ്യം അന്ാായാസവ്യമായാണ്‌ ശിീരംഗപട്ടണം ഉടന്പ! $100}G000H0, കേരളം (NG To IONS കെകളില മര്‍ന്നമതന്നോര്‍ക്കുന്വോള്‍ അത്ഭുതം തോന്നുന്നു. കൊച്ചു കൊച്ചു “പോക്കമു കളിലായി തന്നിഷ്ടം പോല നടത്തിവന്ന നാടുവാഴിത്ത ഭരണം, ഒരു സൃശക്തമായ കേന്ദ്രീകൃത ഭരണത്തിന്‌ ആവശ്യകത 125 യറിഞ്ഞ്‌ സ്വയം ഒഴിഞ്ഞുമാറിയ ചിത്രമാണ്‌ ആദ്യമായി നാം കാണു v8 ന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രബലമായ രാജവാഴ്ചാകേന്ദ്രങ്ങള്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ വന്നപ്പോള്‍ മലബാര്‍ സംസ്ഥാനത്ത്‌ നേരിട്ടും കൊച്ചി, തിരുവി താംകൂര്‍ എന്നിവിടങ്ങളില്‍ റസിഡന്റുമാര്‍ വഴിക്കും ഭരണനിയന്ത്രണം [്രിട്ടീഷു കാര്‍ക്ക്‌ സാധ്യമായി. കേണല്‍ മണ്‍റോവിനു ശേഷം വന്ന റസിഡന്റുമാര്‍ രാജ്യ കാര്യങ്ങളില്‍ പൂര്‍ണമായി പിടിമുറുക്കിയിരുന്നു എന്നതിന്‌ താഴെ കാണുന്ന പ്രസ്താവനകള്‍ തെളിവാണ്‌. കം രാജാക്കന്മാര്‍ മേത്്കോയ്മസ്ഥാനത്തോട്ു ഗാര്ദമായ സ്വാമിഭക്തിയോടുകുടെ ഇരിക്കണം. ഇതിന്‌ ഒരു അണ്ുമാ്തം വ്യത്യാസം വരുത്തിക്കുട2............ കകകംംംം(ഞബവട്ടിഹില്‍നിന്നു ്രവേശിച്ചുവരുന്ന ചില പൊതുവായ എനങ്ങള്‍: 1 എതന്തെങ്കില്യം നുതനമായ ഒരു ഏര്‍പ്ചാട്ുണ്ടാകുന്നതിന്യമുമ്പ്‌ അതേച്ഛറ] ഗവര്‍മമണ്ടിന്റെ അഭിപായമറിഞ്ഞ്‌ അതനു രിച്ചു ്വവവര്‍ത്തിദക്കേണ്ങതാണ്‌. 2, രാജ്യത്തു നടപച്ചാക്കുവാത പോകുന്ന എല്ലാ നിയമങ്ങളു കടയും പകര്‍ച്ചുകള്‍ റസിമഡന്തിനയച്ച്‌ അദ്ദേഹത്തിമന്&്‌ അഭ? പ്പഠയത്തോടുകുടി? മരദാന്ധു ഗവര്‍മമന്റിത്‌ പോയ! അവിട നിന്ന്‌ അനുവദിച്ചു വരുന്ന പ്രകാരം നടച്ചാക്കേണ്ടതാണ്‌. 3. NAGODNEN}AIIZO കുടാതെ നുതനമായ യാമതാരു നിക്കു തിയും ചുമത്തിക്കുടാ. * ടി, “പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍”, പുറം1161. 126 4, പധാന ഉദദ്യാഗങ്ങള്‍ക്ക്‌ ആളുകളെ നിശ്ചയിക്കുന്നത്‌ റ൩7 സന്തി സമ്മതത്തോടുകൂടി? വേണം. 5. വല്യുതായുള്ള സംഖ്യകള്‍ ചിലവ്യുചെയ്യുന്നതിന്ുമുന്ച്‌ അനു വാദം ആവശ്യമാണ്‌. വലിയ മരാമത്തുകള്‍ നടത്തുന്നതും അവിട അറിയിച്ച വേണം. 6. കൃലശികഷയും൦ ജീവപര്യന്തം തടവ്യം നടത്തുന്നതിനു മുമ്പായി റിക്കാര്‍ടുകള്‍ റമ്പിഡേണ്ടിന്നയച്ുു vcohkanoaiwi നടത്തുവാന്‍ അന്നുവാദം ഉണ്ടാവണം. 7. യുറാപ്യ൯മാമര ഉദ്യോഗത്തിത്‌ വക്കുവ്വാല്‍ അസ്യവ്വാദം വ്വേണം. 8. അമേരിക്കക്കാരും യുറോച്ചുകാരും യുറാപ്യല്‍ ഗബ്ചിട്ടിഷ്‌ പ്രജ കളും ചെയ്യുന്ന കുമങ്ങള്‍ക്ക്‌ അവര നാട്യകോടതികളില്‍ വിസ്തരിച്ചുകുടാ. (ങി നിന്നും തന്ധ്യരാ൯ (AICO ao അധികാരപ്ചെടുത്തിയിട്ടുള്ളവരായ യുറോ പ്യന്‍കാര്‍ മാത്രമമ വിസ്തരിച്ചുകുടു. 9. റമ്ിഡേന്തിന്&റെ ഉപദേശ്രരകാരം എല്ലാ കാര്യങ്ങളും നടത്ത ണം. ഇത്തരത്തില്‍ (ഫ്രിട്ടീഷുകാരുടെ പൂര്‍ണ നിയന്ത്രണത്തിലും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുമാണ്‌ കേരളത്തിലെ ഭരണകുടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന തെന്നു കാണാം. കേരളത്തിന്റെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക ഘടനക ളില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ ഈ സംഭവം നാന്ദി കുറിച്ചു. കേരളീയ നവോത്ഥാന ത്തിന്‌ അനുഗുണമായ ഒരു പരിസ്ഥിതി രൂപപ്പെട്ടു വരികയും ചെയ്തു. * പി.ഭാസ്ക്കരനുണ്ണി ഉദ്ധരിച്ചത്‌ (കൊച്ചി സ്റ്റേറ്റ്‌ മാനുവലില്‍നിന്ന്‌. പുറം 249-50) പുറം 1169. 127 ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ സ്ര്്ദായം സാമൂഹ്യന വോത്ഥാനത്തിന്‌ തുടക്കമിട്ടു. 1835 ലെ മെക്കാളെ മിനുടസ്‌ അനുസരിച്ച ഇംഗ്ലീഷ്‌ പഠനമാധ്യമമായി അംഗീകരിക്കപ്പെട്ടു. ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന കേണല്‍ മണ്‍റോ തിരുവിതാംകൂറിലും കൊച്ചി യിലും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ്രിട്ടീഷ്‌ ഭരണം ആരംഭിച്ചതോടെ നാട്ടുകാ രായ ഉദ്യോഗാര്‍ത്ഥികളുടെ കുറവ്‌ ഭരണാധികാരികളെ ബുദ്ധിമുട്ടിച്ച. അതിനു പരിഹാരമായി ബ്രിട്ടീഷ്‌ റസിഡന്റായ കേണല്‍ മണ്‍റോ നേരിട്ടും അല്ലാതെയും കൊച്ചിയിലും തിരുവിതാംകൂറിലും പള്ളിക്കൂടങ്ങള്‍ ആരംഭിച്ചു. 1834 ല്‍ തിരുവനന്തപുരത്തും 1837 ല്‍ കൊച്ചിയിലും 1838 ല്‍ തലശ്ശേരി യിലും ഇംഗ്ലീഷ്‌ സ്കൂളുകള്‍ സ്ഥാപിച്ചു. മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ട പള്ളിക്കുടങ്ങള്‍ സാധാരണ ക്കാര്‍ക്കും പുതിയ മട്ടിലുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരം തുറന്നുകൊടു ത്തു. ഇംഗ്ലീഷ്‌ ഭാഷ പഠിച്ചവര്‍ക്ക്‌ ഉദ്യോഗത്തില്‍ ലഭിച്ച മുന്‍ഗണന ഇംഗ്ലീഷ്‌ ഭാഷ യുടെ പ്രചാരണത്തിന്‌ കാരണമായി. ഇത്തരം സ്ഥാപനങ്ങള്‍ ജാതീയതയെയും പാരമ്പര്യവിജ്ഞാനവിതരണരിീതിയെയും ഇല്ലാതാക്കി. പുതിയ ലോകവീക്ഷണ ത്തോടുകൂടിയ ഒരു ജനത രൂപപ്പെടാന്‍ തുടങ്ങി. പുതിയ വൈജ്ഞാനിക മേഖല കള്‍ തുറന്നു കൊടുക്കപ്പെട്ടപ്പോള്‍ നവീന ചിന്താഗതികള്‍ ്രകടമാവാന്‍ തുടങ്ങി. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചത്‌ താണജുാതിക്കാരാണ്‌. അവര്‍ നേടിയെടുത്ത പുരോഗതി അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തിവിട്ടു. നീതിന്യായ വ്യവസ്ഥയിലും മാറ്റങ്ങള്‍ പ്രകടമായി. കോടതികള്‍, പോലീ സ്‌, ജയില്‍, പുതിയ ശിക്ഷാവിധികള്‍, പുതിയ നിയമവ്യവസ്ഥകള്‍ എന്നിവ നില വില്‍വന്നു. അംഗഛേദം, കൈമുക്ക്‌ തുടങ്ങിയ പ്രാകൃത ശിക്ഷാവിധികള്‍ നിര്‍ത്ത ലാക്കി. നാടുവാഴിത്ത വ്യവസ്ഥയില്‍ ശിക്ഷാവിധികള്‍ക്ക്‌ അതീതരായിരുന്ന 128 സവര്‍ണ വിഭാഗങ്ങളും ഈ പൂതിയ നിയമ വ്യവസ്ഥയുടെ ഭാഗമാകാന്‍ നിര്‍ബ ന്ധിതരായി. ബ്രിട്ടീഷ്‌ നീതിന്യായ വ്യവസ്ഥയില്‍ ജാതിമതവൃത്യാസങ്ങളില്ലാതെ എല്ലാവരും തുല്യരായിരുന്നു., കേണല്‍ മണ്‍റോവിന്റെ കാലത്ത്‌ തിരുവിതാംകൂ റിന്റെ പല ഭാഗങ്ങളിലും ജില്ലാകോടതിയും തിരുവനന്തപുരത്ത്‌ അപ്പീല്‍ കോട തിയും സ്ഥാപിച്ചു. ഇവിടങ്ങളില്‍ കര്‍ശനമായ നീതിന്യായ വ്യവസ്ഥകള്‍ നടപ്പി ലാക്കി. ഇവിടങ്ങളിലെ പരിഷ്കാരങ്ങള്‍ പിന്നീട്‌ മലബാറിലും നടപ്പിലായി. തിരുവിതാംകൂറില്‍ കോടതികളുടെ സ്ഥാപനത്തിന്‌ മുന്‍കൈ എടുത്തത്‌ കേണല്‍ മണ്‍റോ തന്നെയായിരുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ഉമ്മിണിത്തമ്പി ദിവാന്‍ തിരുവിതാംകൂറില്‍ നാല്‌ കോടതികള്‍ സ്ഥാപിച്ചിരുന്നു. ഉമ്മിണിത്തമ്പി തുടങ്ങിയ കോടതികള്‍ക്കുപകരം കേണല്‍ മണ്‍റോ ശാസ്ത്രികളുടെ സഹായത്തോടെ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ തുടങ്ങി. പിന്നീട അദ്ദേഹം പുതിയ രീതിയിലുളള കോടതികള്‍ സ്ഥാപിക്കുകയും ചെയ്തു. പത്തൊന്‍പതാം ശതകത്തില്‍ ശാസ്ത്രീയമായ രീതിയില്‍ കാര്‍ഷിക സെറ്റില്‍മെന്റുകള്‍ നടന്നു. ഭൂസര്‍വേ ചെയ്ത്‌ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെ ടുത്തി ഭൂനികുതി ഏര്‍പ്പെടുത്തി. 1848 ല്‍ മലബാറിലും 1853 ല്‍ തിരുവിതാംകൂറിലും 1854 ല്‍ കൊച്ചിയിലും അടിമവ്യാപാരം നിയമം മുലം നിര്‍ത്തലാക്കി. പുതിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലവില്‍ വന്നു. 1857 ല്‍ ആദ്യമായി ബ്രിട്ടീഷ്‌ തപാല്‍ ആലപ്പുഴയില്‍ സ്ഥാപിച്ചു. 1863 ല്‍ തിരുവനന്തപു രത്തും 1864 ല്‍ കൊല്ലത്തും 1865 ൽ നാഗര്‍കോവിലിലും തപാല്‍ സംവിധാനം നട പ്പിലായി. പുതിയ റോഡുകളും പാലങ്ങളും നിര്‍മിച്ചു. വാഹനങ്ങളും കമ്പിത്തപാലും വ്യാപകമായി. റെയില്‍വേ സ്ഥാപിച്ചതോടുകുടി ദേശങ്ങള്‍ തമ്മിലുള്ള ദുരം കുറ ഞ്ഞുവന്നു. 129 ബ്രിട്ടീഷ്‌ അധിനിവേശവും മിഷണറി പ്രവര്‍ത്തനവും മുലം രൂപപ്പെട്ട പുതു വിദ്യാഭ്യാസ രീതിയും പുതിയ ലോകവീക്ഷണം പ്രചരിപ്പിക്കുന്നതിനായി അവര്‍ തുടങ്ങിയ അച്ചടിയുടെ വികാസവും ആധുനികമായ പാൌരബോധത്തിന്റെ വളര്‍ച്ചയ്ക്ക്‌ കാരണമായി. വര്‍ത്തമാനപത്രങ്ങള്‍ വ്യാപകമായി. ജാതീയമായ അവശതകള്‍ അനുഭവിച്ചിരുന്ന വിഭാഗങ്ങള്‍ ആത്മാഭിമാനത്തോടെ ഉയിര്‍ത്തെ ഴുന്നേല്‍ക്കാന്‍ തുടങ്ങി. ജാതിമത വൃത്യാസങ്ങളില്ലാത്ത ഒരു പൊതുമണ്ഡലം രൂപപ്പെടുകയും മലയാളം എന്ന ഭാഷയും കേരളം എന്ന ദേശവും ജനമനസ്സുക ളില്‍ ഐക്യത്തിന്റെ പ്രതീകമായി ഉരുവപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്ന കാലം കൂടിയാണിത്‌. അച്ചടിശാലകളുടെ വര്‍ധനവും പരതമാസികകളുടെ ്രചാരവും സാഹിത്യ ത്തിലെ നവോത്ഥാനത്തിന്‌ ആക്കം വര്‍ധിപ്പിച്ചു. പതിനെട്ട പത്തൊന്‍പത്‌ നൂറ്റാ ണ്ടുകൾ മലയാളസാഹിതൃത്തില്‍ നിര്‍ണായകമാവുന്നതിന്‌ കാരണങ്ങള്‍ പലതു ണ്ട്‌. പാശ്വാതൃസംസ്കാരത്തിന്റെ ശക്തമായ സമ്മര്‍ദ്ദം ആധുനിക ജീവിതത്തിന്‌ വഴിയൊരുക്കുന്ന സന്ദര്‍ഭം കൂടിയാണിത്‌. ഇതോടൊപ്പം വിദ്യാസമ്പന്നരായ ജനവി ഭാഗങ്ങളുടെ ഉണര്‍ച്ചയും ഉല്‍ക്കര്‍ഷേച്ഛയും സംവേദനമാധ്യമങ്ങളുടെ വികാ സവും കുടിച്ചേരുന്നതോടെ സാഹിത്യം പദ്ൃത്തില്‍നിന്നും മുക്തമായി ഗദൃത്തി ലേക്ക്‌ എന്ന സ്വാഭാവിക പരിണതിയിലേക്ക്‌ എത്തുന്നു. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഒരു പുതിയ വായനാസമൂഹം രൂപ പ്പെട്ടു തുടങ്ങി. ഭാഷ നിലവാരപ്പെടേണ്ടതിനെക്കുറിച്ചും ദേശീയമായ ഐക്യം ഉണ്ടാവേണ്ടതിനെക്കുറിച്ചും ഉള്ള ചിന്തകള്‍ വര്‍ധിച്ചു വന്നു. ഭാരതത്തില്‍ പൊതു വായി രൂപപ്പെട്ടുവന്ന ദേശീയ പ്രസ്ഥാനത്തിലേക്ക്‌ കേരളം മെല്ലെ ചുവടുവെയ്ക്കു ന്നതിന്റെ തുടക്കം ഈ കാലഘട്ടമാണ്‌. 130 ചുരുക്കത്തില്‍ എല്ലാ മേഖലകളിലും നവോത്ഥാനം സാധ്യമാവുകയും വ്യത്യസ്തമായ സാംസ്കാരികാഭിരുചിയുള്ള ഒരു ജനസമൂഹം രൂപപ്പെടുകയും ചെയ്തു. ഈയൊരു സാംസ്കാരിക സാഹചര്യത്തിലാണ്‌ വെണ്‍മണിക്കവികള്‍ സാഹിത്യ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. വളര്‍ന്നുവരുന്ന പുതിയ സാംസ്കാരിക സമൂഹത്തിനോട്‌ ഇണങ്ങിച്ചേരുവാന്‍ തങ്ങളുടേതായ സാംസ്കാരിക പാരമ്പ ര്യത്തെ പരിഷ്ക്കരിക്കേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെണ്‍മണിമാര്‍ എപ്രകാരമാണ്‌ നടപ്പില്‍ വരുത്തിയതെന്നതിന്‌ ഇവരുടെ സാഹിത്യ കൃതിക ളില്‍ത്തന്നെ തെളിവുകളുണ്ട്‌. മാറിവരുന്ന സാംസ്കാരിക സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ ഭാഷയിലും സാഹിത്യത്തിലും ഇവര്‍ വരുത്തിയ പരിഷ്കരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്‌. അധികാരത്തിന്റെ ഭാഷ എന്ന നിലയില്‍ സംസ്കൃതത്തിന്‌ പ്രാധാന്യം കുറ യുകയും നവോത്ഥാനത്തിന്റെ ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ്‌ പ്രാധാന്യം നേടു കയും ചെയ്യുന്ന ഘട്ടത്തില്‍ വെണ്‍മണിമാര്‍ നടത്തിയ ഭാഷാപരിഷ്കരണം ഇവര്‍ കാലത്തിനൊപ്പം നീങ്ങാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായി കാണാം. വെണ്‍മണിപ്രസ്ഥാനം രൂപമെടുക്കാനിടയായ സാഹചര്യത്തെക്കുറിച്ചു ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ കേരളസാഹിത്യചരിത്രത്തില്‍ ഇ്രകാരംപറയുന്നു. പ്ൃരാതന കാലത്തുതമന്ന നമ്മുടെ സരമ്വ്വതി മണിപവാളമന്നും പാമടടന്നുമുള്ള രണ്ടു ശാഖകളായി ഗ്രവഹിച്ചുവന്നുവെന്നും അവ! യിത്‌ സാമാന്പ്േത ആദ്യത്തതു സംസ്ക്യതവ്യത്ത നിബ്ചദ്ധവ്യും രണ്ടാമത്തേതു ഭാഷാവ്യത്തനിബദ്ധവ്ുമായിരുന്നുവെന്നും അവ യഥ്രകമ൦ പണ്ര്ധിതന്മാരുടയും സാധാരണ ജനങ്ങളുടെയും ആത്പ്വാദനമത്ത ലക്ഷികരിച്ചാണ്‌ രചിക്കച്ചെട്ടിരുന്നതെന്നും നമുക്ക റിവയള്ളതാണല്ോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള വാങ്മ 131 യമ്മ ഉത്തമ മണ്ിചവാളകകഴ്യയിത്‌ പരിഗണനത്തിന്‌ അര്‍ഹമാക യുളളു എന്നും തന്നിമിത്തം അതിത്‌ സംസ്ക്യതം കുറഞ്ഞും ഭാഷ അധികമായും ഇരിക്കണമമന്നുമുള്ള ലിലതിലകകാര്റ്‌ അന്ുശാ സനം മണ്്ചവ്വാള കവ്വികള്‍ അനന്തരകാലങ്ങളിത്‌ ഉത്തരോത്തരം വിസ്മരിച്ചു സംസ്ക്യതശബ്ദങ്ങള്‍ ഒന്നിനൊന്നു കുടുതലായി പ്പയോഗിച്ചു തങ്ങളുടെ ക്ൃതികമള പൊതുജനങ്ങള്‍ക്കു ദുരവഗാഹ മാക്കി. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിത്ച്ചേോല്യും സംസ്ക്യതത്തിമന്&റ്‌ .ചയോഗം ആവശ്യത്തിലധികമായിചപ്ചോയി നള ചരിതം, പഞ്ചതന്ത്രം, ശിവപ്യരാണം തുടങ്ങിയ ഗാനങ്ങള്‍ എഴുത്ത BJOG മഹാഭാരതത്ത അതിശയിക്കുന്ന ഭാഷാശുദ്ധിയാോടുകുട? രചിച്ച കുഞ്ച൯നന്വിയാര്‍ പോല്യും ശ്രീക്യഷ്ണചരിതം മണ്ചവാളം സംസ്ക്യതച്ഛന്ദസ്തുകളില്‍്‌ നിബന്ധിഭ്കേണ്ടിവന്നപ്ചോള്‍ കതിപയസ ര്‍ഗ്ഗമിദം കരോമി കാവ്യം” എന്നു സംസ്ക്യതത്തില്‍്തമന്ന (പതിജ്ഞ ചെയ്തുകൊണ്ട്‌ ആരംഭിച്ചു തദന്മരോശധന കവനം ചയ്കയാണ്ു ണ്ടായത്‌. “കുമാരിയെത്താ൯ പ്രസവിച്ചു ശേതേ” എന്നും മറ്റുമുള്ള വിലക്ഷണ പ്രയോഗങ്ങള്‍ അതത്‌ അപ്ുര്‍യ്യമായങ്കിലും കടന്നുക്കു ടിട്ടണ്ട. ആ വിഷയത്തിത്‌ മഹാപരാധ? ഉച്ഛ്യംഖലമായ വെങ്കലബ്‌ ഭാഷയിത്‌ ത൭&് ഭാഷാകൃതികള്‍ നിര്‍മ്മിച്ച ഉണ്ണായിവാരിയരായിരു ന്നു. സംസ്ക്യതത്തിമ൯ ദാമ്്യം ഒരു ബ്വഹുമതിയായി കരുതിയ? രുന്ന താദ്യശ൯മാരായ കവികളിത്നിന്ന്‌ അപണ്റ്ധിതല്‍മാര്‍ പുര്‍വ്വാ ധികം അകന്നു. അവര്‍ക്ക്‌ നിത്യവ്യവഹാരത്തിന്‌ ഉപയുക്തമായ ശബ്ദകോശത്തിത്‌ കവിഞ്ഞു പറയത്തക്ക പദപരിചയമമാന്നും ഉണ്ടായിരുന്നില്ല. വിശഷിച്ച്‌ അമരകോശന്ധിദ്ധരുപങ്ങരളെങ്കിലും അല്പം പമിശക്കണ്ടിവന്നിരുന്ന ്ചാചീനസ്സ്വ്ദായത്തിലുള്ള വിദ്യാ ഭ്യാസം പുതിയ രീതിയിലുള്ള സര്‍ക്കാര്‍ മലയാളം പള്ളിക്കുടങ്ങളു 132 ടയും വിശിഷ്യ അധീശ ഭാഷാധ്യാപനത്തിനായി സ്ഥാപിച്ച ഹയണ? വിദ്യാലയങ്ങളുടെയും ആവിര്‍ഭാവത്തോടുകുട? സ്ഥാനശ്ള ഷടമാകുവാനുള്ള ലകല്ണങ്ങളും കണ്ടുതുടങ്ങി. അതുകൊണ്ടു സംസ്ക്ൃതവ്യത്തനിബദ്ധങ്ങളായ നുതനഭാഷാപ്രബന്ധങ്ങരള യ്ഥാര്‍ത്ഥഭാഷാക്യ തികളായി രുപാന്തരച്ചെടുത്തത്തക്കവണ്ണം അവ O10 ശബ്ദവിഷയകമായ? ചില മൌലികങ്ങളായ പചരിഷക്കാരങ്ങള്‍ ഛഏര്‍പ്ചെടുത്തേണ്ടത്‌ ആവശ്യമായിത്ത1ര്‍ന്നു. അതാണ്‌ വങ്മണി ്പസ്ഥാനത്തിന്റ്‌ ്രാദുര്‍ഭാവത്തിനുള്ള ്പധാനകാരണം.” ഭാഷാപരിഷ്കരണത്തിന്‌ വെണ്‍മണിക്കവികള്‍ ബോധപൂര്‍വ്വം മുന്നിട്ടിറങ്ങി യതിന്റെ സാഹചര്യം ഇതായിരുന്നു എന്നാണ്‌ കരുതേണ്ടത്‌. ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുളള ചര്‍ച്ചകള്‍ ധാരാളമായി ഇക്കാലത്ത്‌ നടക്കുന്നുണ്ട്‌. കൊളോണിയല്‍ ഭാഷയായ ഇംഗ്ലീഷിനും സംസ്കൃത കേന്ദ്രിതമായ സവര്‍ണ്ണ ബോധത്തിനും അനുകൂലമായും പ്രതികുലമായുമുളള അവബോധം ഇത്തരം ചര്‍ച്ചകളില്‍ കാണാം. അച്ചടിയുടെ വ്യാപനം, ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ ര്രചാരം, ആംഗലസാ ഹിതൃവുമായുണ്ടായ പരിചയം ഇതുവഴി ഭാരതീയ ഭാഷയിലെ സാഹിത്യത്തിനു ണ്ടായ നവോത്ഥാനത്തെ അംഗീകരിക്കുന്ന അകവൂര്‍ നാരായണന്‍ വെണ്‍മണി ്രസ്ഥാനമെന്ന മലയാളകവിതാ പ്രസ്ഥാനത്തിന്‌ ഇംഗ്ലീഷ്‌ ഭാഷാജ്ഞാനവുമായി ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല എന്ന്‌ ്രസ്താവിക്കുന്നു. ആംഗലസ്വാധിനം തിമരയില്ലാത്ത, ആംഗല വിദ്യാഭ്യാസവ്യമായ! വത്യക്ത്തിത്‌ യാതൊരു ബന്ധവ്യമില്ലാത്ത, തികച്ചും സ്വതന്ത്ര മായ ഒരു (സ്ഥാനം മലയാള കവിതയിത്‌ ഉണ്ടായി. കൊടുങ്ങല്കുര്‍ ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരളസാഹിത്യ ചരിത്രം, വാ.4, പുറം 295-296. 133 (ATLDINAAM)&)51 പറയുന്ന വണ്‍്മണ? (പസ്ഥാനമാണ്‌ ഉദ്ദേശ? ക്കുന്നത്‌." ഇത്‌ അല്പം അതിശയോക്തി കലര്‍ന്ന ്രസ്താവമാണ്‌. വാസ്തവത്തില്‍ ഇംഗ്ലീഷ്‌ ഭാഷയുടെ സ്വാധീനശക്തിയെക്കുറിച്ചു ഇവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നു എന്ന്‌ കരുതുന്നതാണ്‌ യുക്തിസഹം. ഇംഗ്ലീഷ്‌ ഭാഷ പഠിക്കേണ്ടതാണ്‌ എന്നു തന്നെയായിരുന്നു ഇവരുടെ ധാരണ. ഇതിന്‌ ധാരാളം തെളിവുകള്‍ എടുത്തുകാ ണിക്കാനുണ്ട്‌. ഭാഷാകവിതയുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വെണ്‍മണി മഹന്‍ യായുഭാഷയ്ക്കുവേണ്ടി, പ്ൃരരമിഹ പഴുതേ ബുദ്ധിവെച്ചോരു വീരന്‍ കോയിപ്പണ്ടാല നമ്മെക്കഠിനമിഹ പിടി- ച്ചെന്തിനായ്‌ മാന്തിടുന്നു? എന്ന്‌ കേരളവര്‍മ്മയുടെ ശാകുന്തളം തര്‍ജമയെ കളിയാക്കിക്കൊണ്ടും തന്‍ഭാഷാതന്വിയെക്കേരളമനുജര്‍ വെടി- ഞ്ഞൊട്ടുമുക്കാലുമിപ്പോള്‍ വമ്പാളും ഹൂണഭാഷാവനിതയെ വശമാ- ക്കുന്നതോര്‍ത്തത്തലോടെ എന്‍ പാര്‍ശ്വേവന്നു മുന്‍ചൊന്നവളശരണയാ- യാശ്രയിച്ചോരു മൂലം ജംഭാരി പ്രഖ്യ! ഞാനിന്നതിനെ നരതര- ശ്രീകര! സ്വീകരിച്ചേന്‍ "അകവൂര്‍ നാരായണന്‍. വണ്‍്മണിപ്രസ്ഥാനം ഒന്നാംപതിപ്പിന്റെ ആമുഖം, പുറം 9. 134 എന്ന്‌ കൊച്ചി വലിയ തമ്പുരാനുള്ള ഉപഹാരശ്ശലോകത്തിലും ഇംഗ്ലീഷ്‌ ഭാഷയുടെ വളര്‍ച്ചയില്‍ സംശയം (്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ ഭാഷയോടും ഇംഗ്ലീഷ്‌ സംസ്കാരത്തോടും അദ്ദേഹത്തിന്‌ എതിര്‍പ്പുണ്ടായിരുന്നുവെന്ന്‌ കരുതുവാന്‍ വയ്യ. ഭൂതിഭൂഷചരിതം എന്ന കാവൃത്തില്‍ രാജകുമാരനായ ഭൂതിഭൂഷനെയും മന്ത്രിപുത്രനായ കല്യാണഗുപ്തനെയും യഥാവിധി വിദ്യ അഭ്യസിപ്പിക്കുന്നിടത്ത്‌ ഇംഗ്ലീഷ്‌ ആക്ടും സര്‍ക്കാര്‍ നീതികളും കുടി കുമാരനെ പഠിപ്പിച്ചതായി വെണ്‍മ ണിമഹന്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഉദ്യന്മോദമൊടുഴി പാലതിലകന്‍ വിന്നീടമാന്തിച്ചീടാ- തുദ്യോഗം കലരുന്നൊരുണ്ണികളില- ന്നുള്‍ക്കൊണ്ട സല്‍കനതുകാല്‍ വിദ്യാഭ്യാസമതിന്നു ജാഗ്രതയൊട- ങ്ങാക്കിക്ഷണത്തില്‍ കലാ- വിദ്യയ്ക്കൊക്കെ വിദഗ്ദ്ധരായവര്‍ വിശേ- ഷിച്ചും വിശാലേക്ഷണേ! തര്‍ക്കവ്യാകരണാദിയായ മഹാ ശാസ്ത്രങ്ങള്‍ വേദങ്ങളും സര്‍ക്കാര്‍ നീതികളിംഗിളീഷു മുറ- നല്ലാകട്ടുമാകെ (പിയേ! ചൊലല്‍ക്കൊണ്ടിന കാവ്യനാടക പുരാ- ണാര്‍ത്ഥങ്ങളങ്ങായുധം കൈക്കൊണ്ടുള്ള പരീക്ഷയും സരഭസം സാകം ഗ്രഹിച്ചീടിനാര്‍. പഴയമട്ടില്‍ തര്‍ക്കവും വ്യാകരണവും ശാസ്ത്രങ്ങളും വേദങ്ങളും കാവ്യ നാടകപുരാണങ്ങളും പഠിപ്പിക്കുന്ന കൂട്ടത്തില്‍ പുതിയമട്ടിലുള്ള അറിവുകളും 135 കൂടിച്ചേര്‍ന്നാലേ പഠനം പൂര്‍ത്തിയാകൂ എന്ന തോന്നലായിരിക്ക ണം വെണ്‍മണിമഹനെ ഇത്തരത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്‌. മഹന്റെ തന്നെ ജുബിലിമഹോത്സവം തുള്ളല്‍ കൃതിയില്‍ ബ്രിട്ടീഷ രാജ്ഞി ഇന്ത്യയില്‍ ചെയ്ത പരിഷ്കാരങ്ങളെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌ കാണാം. ഇന്ത്യാനായികതന്‍ ഗുണമോര്‍ത്താ- ലെന്തൊരു വിസ്മയമതിരമണീയം മായമകന്നൊരു മതിമാന്മാരാം ന്യായാധിപരെബൃഹുബഹുമാനാല്‍ സ്ഥായിയില്‍ നിയമിച്ചവനിയിലേറ്റം ന്യായം രാജ്ഞി നടത്തീടുന്നു ഏറ്റം ധനകുല വിദ്യാദികള്‍ കൊ- ണ്ടുറ്റക്കാരനതാണെന്നാലും കുറ്റം ചെയ്താല്‍ ശിക്ഷിച്ചീടും കുറ്റമകന്ന നയത്തൊടു രാജ്ഞി അന്ന്യായം ബത ചെയ്തെന്നാകില്‍ തന്നുടെ സുതനും ശിക്ഷകൊടുക്കും ധന്യയതായ ധരേശ്വരിയെപ്പോ- ലിന്നീ വിധമൊരു ഗുണമാര്‍ക്കുള്ളൂ തങ്ങടെ തങ്ങടെ ജാതികുലാചാ- രങ്ങളനുഷഠിപ്പതിനു വിരോധം എങ്ങുമതില്ലെന്നല്ലനുകൂലം മങ്ങാതങ്ങിനെ ചെയ്യും താനും ഹൃദ്യാശയഭൂുനായിക ദിശിദിശി വിദ്യാശാലകള്‍ തിീര്‍പ്പിച്ചേറ്റം ഉദ്യോഗം വരുമാറു ജനങ്ങളെ വിദ്യപഠിപ്പിച്ചറിവുതുകുന്നു വീഴ്ചവരാത്തൊരു തീക്കപ്പലുകളു- 136 മാശ്ചര്യം ഭുവി പുകവണ്ടികളും ചേര്‍ച്ചയൊടരികെക്കുടിക്കുതുകം കാച്ചൊരു കമ്പിത്തപ്പാലുകളും മെച്ചമൊടനവധി തിീര്‍പ്പിച്ചേറ്റം കച്ചോടങ്ങള്‍ തടിപ്പിക്കുന്നു. സ്വച്ഛമതായൊരു, പുച്ചെടികാപ്പികള്‍ വെച്ചിഹവളരെ വളര്‍ത്തീടുന്നു നാട്ടിലശേഷവുമിരുപുറമതിലും വാട്ടമമകന്നൊരു തരുതതി തിങ്ങിന റോട്ടുകളനവധി വെട്ടിക്കുന്നു ഗാട്ടിനു ചിലരെ നടത്തീടുന്നു കോട്ടകളനവധി കെട്ടിക്കുന്നു കോട്ടമകന്നതു രക്ഷിക്കുന്നു മോഷ്ടിച്ചാല്‍ തെളിവുണ്ടാക്കുന്നു കൂട്ടിലതാക്കിപ്പുട്ടീടുന്നു പല യന്ത്രക്കുഴല്‍കളുമിവ തീര്‍പ്പി- ച്ചുലകില്‍ ജലസമ്പത്തു വരുത്തി നലമൊടു കൃഷിഗുണമിന്ത്യാനായിക കലിതരസം പരമുണ്ടാക്കുന്നു ദുഷ്ടന്മാര്‍ക്കൊരു നിശിത കൃപാണി ശിഷ്ടന്‍മാര്‍ക്കു മരത്തിനൊരാണി വിഷ്ടപമതിലതി ഗുണഗണവേണീ തുഷ്ടികലര്‍ന്നമരുന്നൊരു റാണീ കുണ്ഠേതര നരശക്തിയെഴുംവിളി- കൊണ്ടൊരു രാജ്ഞീഗുണമതുമുലം വേണ്ട വിവാദം ഭുവനാവനമതു പണ്ടത്തെക്കാള്‍ പരമവിശേഷം 137 രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്താനായി രാജ്ഞി ന്യായാധി പരെ നിയമിച്ചു. നാട്ടുകാര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ തദ്ദേശീയര്‍ക്ക്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. തീക്കപ്പലുകളും പുകവണ്ടികളും ഏര്‍പ്പാടാക്കി. കമ്പിത്തപാല്‍ നടപ്പാക്കി. കൃഷിയും കച്ചവടവും അഭിവൃദ്ധിപ്പെടുത്തി. ഇങ്ങനെ സ്രീട്ടീഷ്‌ ഭരണം നാട്ടില്‍ വരുത്തിയ മാറ്റങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുള്ള ഈ വിവരണം പുതുമയോ ടുള്ള മഹന്റെ അനുകൂല മനോഭാവം പ്രകടമാക്കുന്നതാണ്‌. മാത്രമല്ല, താന്‍ ജീവിച്ച കാലത്തെ കൃത്യമായി ഈ കൃതിയില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്‌. നടുവത്തച്ഛന്‍ നമ്പൂതിരിയുടെ അഷ്ടമി യാത്രയില്‍ വൈക്കത്ത്‌ നമ്പൂതിരി മാര്‍ക്കായി ഒരു സഭ കൂടിയതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്‌. ചട്ടറ്റ ചെങ്ങഴമെഴും പരമേശ്വരാഖ്യന്‍ പട്ടേരിയാണു സഭകുട്ടിയതിപ്രകാരം- ഇതിനു കാരണം ഒക്കപ്പാടെയധോഗതിക്കു തുടരും നമ്പൂതിരിമാര്‍ക്കുന്നതി- യ്ക്കായ്ക്കൊണ്ടിന്നു സമാജമൊന്നവിടെ- യുണ്ടായി ധരിത്രീപതേ! തെക്കും വടക്കും ഗതിചെയ്തു കാലം പോക്കും പഠിക്കില്ല, പണത്തിനായി വില്‍ക്കും സ്വതേയുള്ളൊരു ജന്മവസ്തു, നോക്കുമ്പോളെന്തോ കഥ തമ്പുരാനേ! ശരിശരിയിതുമട്ടാ- ണിപ്പോള്‍ നമ്പൂതിരിമാര്‍ക്കു- ഭള്ളൊരു തൊഴിലിനിമേലില്‍ വല്ലതും നോക്കിടാഞ്ഞാല്‍, വരുമൊരു നിലയെന്തോ, 138 കൂടിയോരിസ്സമാജം പരിചൊടു നിലനിന്നെ ന്നാകില്‍ നന്നായിരുന്നു! നമ്പൂതിരിമാര്‍ക്ക്‌ കാലത്തിന്റെ മാറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഗ്രയാസമാ ണെന്നാണ്‌ സൂചന. നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ആലസ്യത്തില്‍ നിന്നു ണര്‍ന്ന ഒരു ജനത കര്‍മോന്മുഖരാകുന്നതിന്റെ തുടക്കം ഇവിടെ ദര്‍ശിക്കാം. മനോരമ പത്രാധിപര്‍ക്കുവേണ്ടി നടുവത്തച്ഛന്‍ വിക്ടോറിയാചരിത സംഗ്രഹം ഇംഗ്ലീഷില്‍ നിന്ന്‌ തര്‍ജമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ സൂചന കൊടു ങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനയച്ച ഒരു കത്തിലുണ്ട്‌. വികടോറിയാ ചരിത തര്‍ജ്ജമ ചെയ്വതിന്നാ- യുള്‍ക്കാമ്പിലുണ്ടു ചില സംശയമായതെല്ലാം തീര്‍ക്കുന്നതിന്നു വടിവോടുടനേ വിടാം ഞാന്‍ ശങ്കുണ്ണിയെപ്പുകളെഴുന്ന ഭവല്‍സമീപം (15-12-1065) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 17.12.1065 ല്‍ നടുവത്തച്ഛനയച്ച കത്തില്‍ “വിക്ടോറിയാ ചരിതസംഗ്രഹ” തര്‍ജ്ജമാഖ്ൃ- വിഖ്യാത കീര്‍ത്തി വിളഭൂമിയില്‍ വശ്യകീര്‍ത്തേ! ഇക്കാലമങ്ങു ചില വിത്തു വിതയ്ക്കുവാനായ്‌- ത്തര്‍ക്കങ്ങള്‍ തീര്‍ത്തു തരമോര്‍ത്തു തുടങ്ങിയാലും എന്ന്‌ തര്‍ജ്ജമയ്ക്കായി നിര്‍ബന്ധിക്കുന്നുമുണ്ട. മാത്രമല്ല, 17-01-66നയച്ച കത്തിന്റെ പരിശിഷ്ടമായി കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ നടുവത്തച്ഛന്‌ “വികടോറിയാ ചരിത തര്‍ജ്ജമ ഇംഗ്ലീഷുവാക്കുകള്‍ കുടാതെ വേണമെന്നാണ്‌ പത്രാധിപന്റെ ആഗ്രഹമെന്നും ഉടനെ കഴിച്ചു കിട്ടിയാല്‍ കൊള്ളാമെന്നുമായാള്‍ പ്രത്യേകിച്ചെഴു തിയിരിക്കുന്നു” എന്നും എഴുതിക്കാണുന്നുണ്ട്‌. 139 നടുവത്തച്ഛനും ഇംഗ്ലീഷ്‌ വശമുണ്ടെന്നുതന്നെയാണ്‌ ഇതില്‍നിന്നും മനസ്സി ലാക്കേണ്ടത്‌. മാത്രമല്ല കൃതിയിലെ ചില സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ മാര്രം ആ ഭാഷയില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനും അറിവുണ്ടെന്നു കരുതണം. തര്‍ജ്ജമ ചെയ്യാന്‍ നടുവത്തച്ഛന്‌ യാതൊരു ഗ്രയാസവുമില്ല എന്ന സൂചന 12-12-1065 ല്‍ തമ്പുരാനയച്ച കത്തിലുണ്ട്‌. ആട്ടേ “കുണ്ടുരു നാരായണകവി”'യരികില്‍ തന്നെയില്ലേയൊരാളെ- വിട്ടേയ്ക്കോ ചാരു ““വികടോറിയ ചരിത'മുടന്‍ തര്‍ജ്ജമയ്ക്കായ്‌ ശ്രമിയ്ക്കാന്‍? പോട്ടേ പരരാധിപര്‍ക്കീപ്പണി ബഹുരസമാ- ണെങ്കിലവൃണ്ണമായി- ക്കോട്ടേ നോക്കെന്തു ചേതം കവിവര! പരമീ- ത്തര്‍ജ്ജമയ്ക്കോ ഞരുക്കം? 10-1-1066 ൽ അയച്ച കത്തില്‍ തര്‍ജ്ജമ കിട്ടിയിതയി തേ സജ്ജനമൊടുക്കു കുപ്പിടും സുമതേ! എന്നു കാണുന്നത്‌ നടുവത്തച്ഛന്‍ വിക്ടോറിയാ ചരിതം തര്‍ജ്ജമ ചെയ്തിട്ടുണ്ടെ ന്നതിന്‌ തെളിവാണ്‌. ഇംഗ്ലീഷ്‌ ഭാഷയിലും സംസ്കാരത്തിലും മറ്റു കവികളേക്കാള്‍ പരിചയം കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണെന്ന്‌ പറയാം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ജീവച രിത്രം രചിച്ച കെ.ടി.രാമവര്‍മ്മ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ പരാമര്‍ശിക്കു ന്നുണ്ട്‌. ഇംഗ്ലീഷ്‌ പര്തങ്ങളില്‍്‌ വന്നിരുന്ന വാര്‍ത്തകള്‍ മുഴുവന അന്നന്ന്‌ അദ്ദേഹമറിഞ്ഞിരുന്നുവെന്ന വസ്തുത പലരും ചുണ്ടിക്കാട്ടിയിട്ണ്ട്‌. 140 'മലബ്വാര്‍ ഗസറ്രിയര്‍ ക്കഴുതിയില്ള്ള അവതാരികയില്യം “ദേവി ക്കോട്ടയിലെ സ്ത്തിസമാജ ത്തില്യം ചകടമായ ആശയങ്ങളുടെ നവീനത്വവ്യം ചരദേശങ്ങളിലെ ആചാരങ്ങളെച്ചതിയുള്ള അറവ്യം കുഞ്ഞിക്കുട്ടന്‍തമ്പധ്രാല്‍ എങ്ങന നേടി? അമ്പലച്ചുഴ മഹാദേവ ശര്‍മ വിവരിച്ചിട്ടളള ഭരു സംഭവം: അദ്ദേഹവും കുഞ്ഞിക്കുട്ടന്‍ തമ്പ്രാനും കൂടി സെന്റ്‌ തോമസ്‌ കോഭേജിരന്റ്‌ (തൃശ്ശൂര്‍) വടക്കുവ ശത്തുള്ള വഴിയിലുടെ (അന്നു ആ വഴി മറ്റത്‌ ചചെയ്തിരുന്നില്ലന്നു പറയേണ്ടതില്ലല്ലോ) കിഴക്കോട്ടു നടക്കവേ വടക്കുന്നാഥ ക്ഷേത്ര ത്തിത്‌ താഴാന്‍ പ്ുറംച്ചട്ട ഏതാനും നായര്‍ യുവതികള്‍ എതിരേ വന്നു. അവരിലൊരു യുവതിയുകട കാലിത്‌ ഒരു വലിയ മുള്ളുത റച്ചു. 29} യുവതികള്‍ ആ മുള്ളു വലിച്ചെടുക്കാന്‍ ശ്രമിച്ചു. ശര്‍മ അതു നോക്കിക്കൊണ്ടങ്ങന നിന്നുപോയി. ആ നില്പുകഞ്ടിട്ല തമ്പ്രാന്‍ പറഞ്ഞു., “ശര്‍മ്മ, നമുക്ക്‌ ഇവരെ സഹായിക്കാള്‍ തര മില്ല. ഇത്‌ ഇംഗ്ലണ്ടാകഒട്ട/” ഇംഗ്ലീഷ്ൃകാരുട സാധാരണമ്്വഭാവം - സ്വന്തം കാര്യം നോക്ക? നടക്കുകയും, മതുള്ളവരുടെ കാര്യങ്ങളിത്‌ അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുക - എന്നതാ മണന്ന്‌ അദ്ദേഹം മനസ്തിലാക്കിയിരുന്നു. 'ഇംഗ്ലണ്ടാകഒട്ട! എന്ന തിമന്റ്‌ അര്‍ത്ഥമതാണ്‌: നമുക്കിംഗ്ലീഷ്ഠൃകാരെച്ചോമല പെരുമാറാം! പാശ്ചാത്യരുടെ ചെരുമാറ്റ രീതികരളയും പ്രത്യേകതകളെയും a191 അദ്ദേഹത്തിനു നല്ല അറിവ്യണ്ടായിരുന്നിരിക്കണം. " രസികരഞ്ജിനിയില്‍ പുന്നശ്ശേരി നമ്പി 184 ധനു ലക്കത്തില്‍ നമ്പൂതിരിമാ രുടെ വിദ്യാഭ്യാസത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ നമ്പൂതിരിമാര്‍ ഇംഗ്ലീഷ്‌ പഠി ക്കണമെന്ന അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ എഴു “കെ.ടി. രാമവര്‍മ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, പുറം 295-96. 141 തിയ ലേഖനം നമ്പൂതിരിമാര്‍ സ്ക്കൂളുകളിലും മറ്റും ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ എതി രായാണ്‌ കാണുന്നത്‌. ഇതിനെക്കുറിച്ച്‌ തമ്പുരാന്റെ സുഹൃത്തായിരുന്ന ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണയും രാമവര്‍മ്മ രേഖപ്പെടുത്തുന്നുണ്ട്‌. നമ്ധുതിരിമാര്‍ ഇംഗ്ലീഷു പഠിച്ചു തുടങ്ങുന്നതിത്‌ അവിടേക്കു വലീയ ഒരു വ്യാകുലത ഉണ്ടായിരുന്കു. ഈ വിഷയത്തിത്‌ അവിടുന്നു ചെയ്തിട്ടുള്ള ഗ്ശമങ്ങള്‍ക്ക്‌ ഉടനടി? ഫലം കാണായ്ക കാണ്ടായിര? ക്കാം. അവിടുന്ന്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളത്‌. 'നമ്പ്യതിരിമാര്‍ ഇംഗ്ലീഷ്‌ ചഗിച്ചുകുടാ. അതു മേഛഭാഷയാണ്‌' എന്നും മറ്റും പസംഗിക്കുക; അങ്ങിനെ കുറച്ചു കഴിയട്ട. അപ്പോള്‍ അതു താനല്ല നിശ്ചയിക്കാന്‍, ഉടനെ തുടങ്ങണം എന്ന്‌ എതിര്‍ത്തു പറയു ന്നതു കേള്‍ക്കാറാവ്യം, അതുകൊണ്ട്‌ സഭകളിലും മറ്യം മേലാല്‍ ഇപ്രകാരമ്മ ്രസംഗിക്കാവ്യു. നമ്പുതിരിമാരുമട ഇംഗ്ലീഷ്‌ വിദ്യാഭ്യാസമത്ത അദ്ദേഹമമതിര്‍ത്തത്‌ എന്തിന്നു വേണ്ടിയാരണന്ന്‌ ഇത്‌ വ്യക്തമാക്കുന്നുണ്ങല്ലോ - നന്ധു തിര? യുവാക്കളെ ചൊടിച്ചിച്ച തനിക്കെതിരായ? പുറം്ചടുവിക്കാ൯ വേണ്ടിത്തമന്ന! ആ ലക്ഷ്യം സാധിക്കാന്‍ വേണ്ട? സ്വയം “ചിത്ത പ്ചിള്ള ചമയാല്‍” അദ്ദേഹം തയ്യാറായിരുന്നു. ' ഇതുകൂടാതെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ “മയുരസന്ദേശം” ഉള്ളൂര്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ജി.എ. നടേശന്റെ “ഇന്ത്യന്‍ HOAs,’ എന്ന ഇംഗ്ലീഷ്‌ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ അതിനെ പ്രശംസിച്ചെഴുതിയ “ടി, പുറം 293-94. 142 സയുക്തി വിന്യാസമഹോ നടേശോ മയൂര സന്ദേശവിവര്‍ത്തനം തേ അയത്ന നിര്‍മ്മാണ മനോജ്ഞ ബന്ധം സ്വയം (്പകാശ്യ ്രമദം വ്യധാന്ന: എന്ന ശ്ലോകവും ഇവിടെ ര്പൃത്യേകം ര്രസ്താവയോഗ്യമാണ്‌. ഇംഗ്ലീഷ്‌ ഭാഷയോ ടുള്ള കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സമീപനത്തെ പുനര്‍വിചാരണ ചെയ്യേണ്ടതു ണ്ടെന്ന്‌ സാരം. തമ്പുരാന്‍ രചിച്ച കാവ്യങ്ങളില്‍ ഇംഗ്ലീഷ്‌ പദങ്ങള്‍ കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതക്കത്തുകളില്‍ പലയിടത്തും ഇംഗ്ലീഷ്‌ പദങ്ങള്‍ അവിടവിടെ യായി കാണുന്നുണ്ട്‌. ഭാഷാപോഷിണി സഭയില്‍ തോഷാലര്‍പ്പിച്ചു പിന്നെ വഴിപോലേ ഭേഷായി പ്രസന്റു വാങ്ങിയ ശേഷാലോകവുമിവനുവയ്യെന്നോ? (കൊട്ടാരത്തില്‍ ശങ്കുണ്ണിയ്ക്ക്‌ 21-2-69) മണിയോര്‍ഡര്‍ വഴിയ്ക്കു (കൃത്യമോ) ടാ- മണിയേകിടുകിലുണ്ടു ചെറ്റുനഷ്ടം (വെണ്‍മണി കുട്ടന്‍ നമ്പൂതിരിയ്ക്ക്‌ 4 മിഥുനം 78) നമ്മുടെ നാരായണനുടെ സമ്മര്‍ വെക്കേഷനായ കാലത്ത്‌ നന്മയില്‍ മേടമിതില്‍ത്താന്‍ ചെമ്മേ ചാലക്കുടിയ്ക്കു വരിവന്‍ ഞാന്‍ (നടുവത്തച്ഛന്‍ നമ്പൂതിരിയ്ക്ക്‌ 30-07-66) പൊണ്ണന്‍മാരുടെ മട്ടിലെന്റെ ഡിഗിനി - റിക്കല്പമുനം വരും - വണ്ണം - (നടുവത്തച്ഛന്‍ നമ്പുതിരിയ്ക്ക്‌ 16-5-67) 143 ഒരുമാതിരി ലക്കോട്ടിനു- മൊരു ലറ്റര്‍ പേപ്രിനും സുമതേ! (നടുവം മഹന്‍ - 31-12-73) സി.അന്തപ്പായിക്ക്‌ കോയിപ്പിള്ളി പരമശ്വരക്കുറിപ്പിന്‌ ഗുമസ്ത വേലയ്ക്കായി എഴു തിയ ശുപാര്‍ശക്കത്തില്‍ ശരിയായ്‌ മലയാള ഭാഷയായാ - ലൂരിയാടാമെഴുതാം കവിത്വമാകാം ഇവയുണ്ടു രജിസ്റ്റര്‍ ചെയ്തിരിപ്പൂ - എന്നെഴുതിക്കാണുന്നു. ഇംഗ്ലീഷ്‌ പദങ്ങളെ മലയാളഭാഷാപദങ്ങള്‍ക്കൊപ്പം ര്രയോഗിക്കുന്ന ഈ പുതുമ ഭാഷാശൈലിയില്‍ വരുന്ന മാറ്റത്തിന്റെ തുടക്കമായി കാണാം. ശീവൊള്ളി നമ്പൂതിരിയുടെ കത്തുകളിലും ഇത്തരം ്രവണത കാണാനു ണ്ട്‌. മടത്തരം കൂടുമെനിക്കു മേഴാ- മിടത്തിനും മറ്റിവിടുത്തുകാര്‍ക്കും മിടുക്കനാം മൈഡിയര്‍സാര്‍, വിശേഷാ- ലടിക്കെടിന്നേവരെയൊന്നുമില്ല - (എളേടത്തു തൈക്കാട്ട്‌ അനുജന്‍ മുസ്സിനയച്ച കത്ത്‌) സര്‍ക്കാര്‍ സല്‍ക്കാരമാര്‍ന്നീദ്ധരണി മുഴുവനും കേളികേള്‍പ്പിച്ച സാക്ഷാല്‍ - തയ്ക്കാട്ടിട്ടീരി മൂസ്സെന്‍ ഗുരുവരനമര- ന്മാര്‍ക്കു ഡാക്കട്ടരായി (നടുവത്തച്ഛന്‍ നമ്പൂതിരിയ്ക്ക്‌) വടക്കാഞ്ചേരി നാരായണന്‍ വാധ്യാര്‍ക്കയച്ച കത്തില്‍ തന്റെ ഇംഗ്ലീഷ്‌ പഠന ത്തിന്റെ കാര്യം സൂചിപ്പിക്കുന്നുണ്ട്‌. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ധനസഹാ യത്താല്‍ അയിരുരില്‍ സ്ഥാപിച്ച വൈദൃശാലയിലെ വൈദ്യനായി ജോലിചെയ്തി രുന്ന കാലത്താണ്‌ ഈ കത്തയയ്ക്കുന്നത്‌. ഇംഗ്ലീഷ്‌ മരുന്നുകളും അവയുടെ 144 ഗ്രയോഗ വിധിയും ഇദ്ദേഹത്തിന്‌ വശമായിരുന്നു എന്നും ഇംഗ്ലീഷ്‌ ഭാഷ സംസാരി പ്പാന്‍ അറിവും ഉണ്ടായിരുന്നു എന്നും ശീവൊള്ളി കൃതികളുടെ അവതാരികയില്‍ വെള്ളായ്ക്കല്‍ നാരായണ മേനോന്‍ സപൂചിപ്പിക്കുന്നുണ്ട്‌. ശമ്പളമോര്‍ത്തിംഗ്ലീഷില്‍ മുമ്പുളവായ്‌ വന്ന പാഠവും പോയി കമ്പൊളിവെന്തിനു? കാര്യം കമ്പിളിയായിക്കലാശിച്ചു. വേഷമൊന്നു പകരും വിഷൂചിതന്‍ ദോഷമിത്തിരി കുറഞ്ഞുകിട്ടിയാല്‍ ഈഷലില്ല, മരിയാതിരിക്കിലിം - ഗ്ീഷുപാഠമിനി ഞാന്‍ മുടക്കുമോ? ഇംഗ്ലീഷ്‌ പഠിക്കാന്‍ ശീവൊള്ളിയ്ക്ക്‌ അതിയായ താത്പര്യമുണ്ടായിരുന്നു വെന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നു. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ ഇംഗ്ലീഷ്‌ നാടക വിവര്‍ത്തനങ്ങള്‍ ആ ഭാഷ യോടും സാഹിത്യത്തോടും തമ്പുരാനുണ്ടായിരുന്ന താത്പര്യത്തിന്‌ നിദര്‍ശന മാണ്‌. മഹാകവി ഷേക്സ്പിയറുടെ ഹാംലെറ്റ്‌, ഒഥല്ലോ എന്നീ ദുരന്ത നാടക ങ്ങളും ലോങ്ഫെല്ലോവിന്റെ ജീവകാല(The Psalm of life)വും തമ്പുരാന്‍ തര്‍ജമ ചെയ്തിട്ടുണ്ട്‌. 1072-ത്‌ ക്ുഠഭത്തിലലെ ഭാഷാപോഷിണിയിത്‌ പ്രത്യക്ഷപ്പെട്ട “ഇംഗ്ലീഷ്‌ നാടകങ്ങളുടെ വിലാപവിംശത?” എന്ന അജ്ഞാത കര്‍ത്യകമായ ഒരു ലേഖനമാണ്‌ കുടുതല്‍്‌ നാടകങ്ങള്‍ തര്‍ജ്ജമ ചെയ്യാനുള്ള തമ്പ്രാന്റെ ഉത്സാഹത്തെ കെടുത്തിയത്‌. “ടി, പുറം 182 (എ.ഡി.ഹരിശര്‍മ്മയെ ഉദ്ധരിച്ചത്‌, “തമ്പുരാന്റെ ഇംഗ്ലീഷ്‌ നാടക തര്‍ജ്ജമ കശ്‌”, തിലകം (1964, ഒകടോബര്‍) വാല്യം 3, ലക്കം 7, 8). 145 ഇംഗ്ലീഷ്‌ ഭാഷയും സാഹിത്യവും അനുഭവ മണ്ഡലത്തിലേക്ക്‌ കടന്നുവ രുന്നതോടൊപ്പം ഇംഗ്ലീഷ്‌ കമ്പനി ഭരണവും ഈ കവികളുടെ ഭാവനാമണ്ഡല ത്തിലേക്ക്‌ ഇറങ്ങി വരുന്നുണ്ട്‌. ശീവൊള്ളി നാരായണന്‍ നമ്പുതിരി നടുവം മഹനയച്ച ഒരു കത്തില്‍ നടുവം മഹനെ കവികളുടെ റസിഡന്റായി വിശേഷിപ്പിച്ചിരിക്കുന്നു. തിയ്യേന്തും കണ്ണു, തിങ്കള്‍ക്കല, കല, ചുടല - ച്ചാമന്പല്‍, പാ, മ്പെല്ലു, വെള്ളം പെയ്യും തൃച്ചെഞ്ചിടക്കെട്ടിവ പലതുമെഴും ദേവനെസ്സേവ ചെയ്ത്‌ കയ്യേറിക്കേളികേള്‍ക്കും കവികടെ റസിഡ- ണ്ടായി രണ്ടായിരത്താ- ണ്ടിയ്യൂഴിത്തട്ടിൽ വാണീടുക വിമലമതേ, താങ്കളാതങ്കമെന്യേ. റസിഡന്റു ഭരണത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാവണം ഇത്തരമൊരു ഗ്രയോഗത്തിന്റെ സാധൃത മനസിലാക്കേണ്ടത്‌. കൃഷി, നിയമവ്യവസ്ഥ, കോടതി, വ്യവസായം, തീവണ്ടി, തപാല്‍, റോഡു കള്‍ എന്നിങ്ങനെ ഉണ്ടായ മാറ്റങ്ങളെയെല്ലാം ഈ കവികള്‍ അനുഭവിക്കുകയും അവരുടെ കാവ്യരചനയ്ക്ക്‌ വിഷയമാക്കുകയും ചെയ്തിട്ുണ്ട്‌. കാര്‍ഷിക വ്ൃത്തിയോടുള്ള മനോഭാവം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ തിരുവനന്തപുരം കോളേജില്‍ ചെയ്ത പദ്യ്രസംഗത്തിന്റെ തുടക്കം “കൃഷി കൈത്തൊഴില്‍ കച്ചവടം വഴി മുന്നിവയാം ശ്രിമൂര്‍ത്തി ഭജനത്താല്‍ 140 സമ്പല്‍ ബ്രഹ്മാനന്ദം സമ്പാദിച്ചൈകൃസിദ്ധി വിലസട്ടെ” എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ” കൃഷിയും കച്ചവടവും കൈത്തൊഴിലുമാണ്‌ അഭിവൃദ്ധിക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന പുരോഗമനവാദമാണിത്‌. കാര്‍ഷികവൃത്തിയോട്‌ എക്കാലത്തും പുറംതിരിഞ്ഞുനിന്നിട്ടുള്ള സവര്‍ണ വിഭാഗങ്ങളുടെ മനോഭാവത്തില്‍നിന്നുള്ള ഒരു മാറ്റം വെണ്‍മണിക്കവികളില്‍ കാണാന്‍ സാധിക്കുന്നുണ്ട്‌. പുന്തോട്ടത്തച്ഛന്‍ നമ്പുതിരിയുടെ മൂടില്ലാത്ത മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍കുറ്റയും ചുടിക്കൊണ്ടരിവാള്‍ പുറത്തുതിരുകി ഗ്രാഞ്ചിക്കിതച്ചങ്ങനെ നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴി- പ്പാടത്തീന്നു വരുന്ന സ്ത്രീയുടെ വര്‍ണ്ണനയും ചേലപ്പറമ്പ്‌ നമ്പൂതിരിയുടെ “കയ്പവള്ളി തരസാ പെറ്റുള്ള പൈതങ്ങളു'ടെ - കയ്പക്ക പറിക്കുന്നതിന്റെ രസനീയതയുടെ വര്‍ണനയും ആശ്ചര്യപ്പെടുത്തുന്ന താണ്‌. 'കയ്ചവല്ലി തരസാ ഒെറ്റുള്ള പതങ്ങശ്‌ വാടാതങ്ങന തമന്റ കകയിത്‌ വന്നു ചേരമട എന്നു പറയുന്വോള്‍ താല്‍ നട്ടുനനച്ചു വളര്‍ത്തിയ കയ്പവല്ലരിയിത്‌ കായ്ച കായ്കളെ കയ്യിലെടുത്തു താലേോലിക്കുന്വോഴുണ്ടാകുന്ന നിര്‍വ്യതിയെക്കുടി വ്യഞ്ജിച്ചിക്കു ന്നു. സാധാരണഗതിയിത്‌ അക്കാലമത്ത ഒരു നനമ്പ്യതിര! സ്വന്തം * വ്രിയദര്‍ശന്‍ലാല്‍, നല്ല ഭാഷ, “ഗ്രവേശകം' (ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1999) പുറം 11. 147 DOANAHING) കായ്കറികള്‍ ക്യഷി ചെയ്യാറില്ല. ആ പതിവിത്നിന്നു വ്യത്യസ്തമായി ചേലപ്ചറന്ധ്യ കയ്പക്ക്യഷി ചെയ്തോ എന്നും നമു ക്കറിഞ്ഞുകുടാ. എന്നാല്‍ സ്വന്തം ൭കകൊണ്ടു കൃഷിചെയ്ത ഒരു കര്‍ഷകരന്റ്‌ അന്ുയഭുതിരയയാണ്‌ അദ്ദേഹം ഈ ശ്ലോകത്തിത്‌ ആവ? ഷ്കരിക്കുന്നത്‌.” കൃഷി നശിച്ചതില്‍ ദു:ഖിക്കുന്ന ഒരു ഹൃദയം നടുവത്തച്ഛന്റെ “വയ്യോതാന്‍ മഴ............... ങിടയാ വക്കോലുപോലും സഖേ” എന്ന ശ്ലോകത്തിലുണ്ട്‌. മഴയുടെ കനിവും വൈക്കോലിന്റെ സമൃദ്ധിയുമൊക്കെ ഇല്ലാതാകുന്നത്‌ മരണതുല്യമാണ്‌. കൃഷിയെ ഉപജീവനമാക്കിയ കേരളീയ മാനവ പ്രകൃതി വെണ്‍മണിക്കവിതകളുടെ സ്ഥിരം പാശ്വാത്തലമാണ്‌. ഇതിനോടൊപ്പം പരിഗണിക്കേണ്ടതും വളരെ പ്രാധാന്യമുള്ളതുമായ ഒരു ഭാഷാമുക്തകമാണ്‌ ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടേത്‌. വെള്ളം, വെണ്ണീര്‍, വൃഷം, വെണ്‍മഴു, വരകരിതോ- ലാര്യ വിത്താധിപന്‍ തൊ- ട്ടുള്ളാരീ നല്‍കൃഷിക്കോപ്പുകളരികിലധീ- നത്തിലുണ്ടായിരിക്കേ, പളളിപ്പിച്ചയ്ക്കെഴുന്നള്ളരുതു, പുരരിപോ കാടു വെട്ടിത്തെളീച്ചാ വെള്ളിക്കുന്നിൽകൃഷി ചെയ്യുക; പണിവതിനും ഭൂുതവ്യന്ദം സമൃദ്ധം. പിച്ച തെണ്ടി നടക്കാതെ കയ്യിലുള്ള കൃഷിക്കോപ്പുകള്‍ കൊണ്ട്‌ കൃഷിചെ യ്യാന്‍ ശിവനെ ഉപദേശിക്കുകയാണ്‌ കവി. അതോടൊപ്പം കൃഷിരീതിയെക്കുറിച്ചു ളള അവബോധം കവിമനസ്സില്‍ സദാ സന്നിഹിതമായിരുന്നു എന്ന്‌ കാണാം. * സി, അച്യുതമേനോന്‍ “ഭാഷയിലെ ഒറ്റശ്ലോകങ്ങള്‍്‌', ഉപന്യാസമാലിക 3 (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1988) പുറം 150. 148 വെണ്‍മണി കവികള്‍ തങ്ങള്‍ക്കുചുറ്റുമുളള കര്‍ഷകസമൂഹത്തെ കണ്ടില്ലെന്നു പറ യാന്‍ സാധിക്കുകയില്ല. തീര്‍ച്ചയായും ഈയൊരു സ്വതന്ത്രചിന്താഗതി കാല ത്തിന്റെ ചലനങ്ങളുടെ പ്രതിഫലനമാണ്‌. വ്യവസായശാലകള്‍ കേരളത്തിലേക്ക്‌ കടന്നുവരുന്ന പുതിയ വ്യവസായ ശാലകളും അതിനനു ബന്ധമായ യന്ത്രസംവിധാനങ്ങളും കേരളത്തിന്റെ ഉത്പാദനഘടനയില്‍ തന്നെ മാറ്റം വരുത്തുന്നുണ്ട്‌. കമ്പനിഭരണം കേരളത്തില്‍ കൊണ്ടുവന്ന ഈ പരിഷ്കര ണത്തെ ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി ഒരു ശ്ലോകത്തില്‍ ഇങ്ങനെ കുറിക്കു ന്നു. സൃഷ്ടിക്കേകന്‍ പ്രതിഷ്ഠക്കൊരുവനതഖിലം സംഹരിപ്പാനൊരാളി- മട്ടില്‍ക്കൂറിട്ടു മുര്‍ത്തി്രയ ബഹുലതയാ- യിന്നു നിന്‍ പൂര്‍വപുത്രന്‍ കട്ടിക്കാരന്‍ ത്രിസുൂത്രപ്പണി പണിതഴകോ- ടുള്ളതെല്ലാം മറച്ചി- ക്കെട്ടിക്കൂട്ടം ജഗല്‍കമ്പനിയുടെ മുതലാ- ളത്തി നീയത്യുദാരേ! ഈ ലോകത്തെ മുഴുവന്‍ ഒരു കുമ്പനിയായും ദേവിയെ അതിന്റെ മുതലാളി യായും ചിത്രീകരിച്ചിരിക്കുന്നത്‌ പുതിയ വ്യവസായശാലകളോടുള്ള പരിചയം മുല മാവണം. സൃഷ്ടി, സ്ഥിതി, സംഹാരം ഇവ യാന്ത്രികമായി ഇടതടവില്ലാതെ നടക്കു കയും ഇതിന്റെ രഹസ്യമെന്താണെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യവസായശാലയാണ്‌ ഗ്രപഞ്ചമെന്നും അവിടെ ഓരോ വിഭാഗങ്ങളു 149 ടെയും മേല്‍നോട്ടക്കാരാണ്‌ ബ്രഹ്മാവും വിഷ്ണുവും ശിവനും എന്നുമാണ്‌ കവിഭാ വന. ബ്രിട്ടീഷുകാരുടെ കാലത്ത്‌ കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്ന തോടെ വ്യവസായശാലകള്‍ കേരളീയര്‍ക്ക്‌ പരിചിതമായി. എന്നാല്‍ ഇവയുടെ ്രവര്‍ത്തനം സാധാരണക്കാരില്‍ ആകാംക്ഷയും അത്ഭുതവുമാണ്‌ ജനിപ്പിച്ചത്‌. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ കേശവന്‍ നമ്പൂതിരിയും നൂല്‍ക്കമ്പനിയെക്കുറിച്ച്‌ ലക്ഷമിക്കുട്ടിയമ്മയോട്‌ വിശദീകരിക്കുന്നത്‌ നുല്‍ക്കമ്പനി എന്നാല്‍ ഒരു ഇരുമ്പുച ശ്രമാണ്‌ എന്നാണ്‌. എന്നുമാത്രമല്ല ഈ ഇരുമ്പുച്രകത്തെ തിരിക്കുന്നത്‌ പുക യാണ്‌ എന്നും ഈ പുക കമ്പനിയ്ക്കകത്ത്‌ എന്തോ ആഭിചാരക്രിയ ചെയ്യുന്നതു കൊണ്ടാണ്‌ ഉണ്ടാകുന്നത്‌ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. കമ്പനികളളക്കുറിച്ച്‌ സാമാന്യജനങ്ങള്‍ക്കുണ്ടായിരുന്ന ധാരണ ഇതായിരുന്കു. കമ്ചനിയുട ്രവര്‍ത്തനമത്ത അജ്ഞേയമായ (രപ ഞ്ചത്തോട്ട സാദ്യശ്യപ്ചെടുത്താല്‍ കവിമനസ്തിമന ദ്രപരിച്ചിച്ചത്‌ ഇതായിരിക്കണം. കമ്പനി നടത്തിച്ഠകാരായ വെള്ളക്കാരുടെ ശേഷ? യിലും ശശമുഹഷിയിലുമുള്ള വിശ്വാസമാണ്‌ ജഗല്‍ക്കമ്പനിയുടെ ഉടമ സ്ഥയായ? ദേവവിയ സങ്കല്പിച്ചതിനടിസ്ഥാനം. അന്നമത്ത കാലത്ത്‌ അതൊരു പ്ൃത്യമ കലര്‍ന്ന കല്‍ച്ഛചന തന്നെ.” മാറുന്ന നിയമവ്യവസ്ഥകള്‍ ജാതിയ്ക്കനുസരിച്ച്‌ വ്ൃത്യസ്ത നിയമസംവിധാനങ്ങള്‍ അനുഭവിച്ചുപോന്ന ജനത ഏകനിയമത്തിന്റെ വരുതിയിലാകുന്നു എന്നതാണ്‌ ബ്രിട്ടീഷ്‌ നിയമവ്യ വസ്ഥ വരുത്തിയ പരിവര്‍ത്തനം. ഭരണകൂടത്തിന്റെ നേരിട്ടുള്ള അധികാ ടി.എന്‍. സതീശന്‍. ഒറവങ്കരക്കവിതകളിലുടെ, പുറം 37-38. 150 ര്രയോഗം ജാതീയവും പ്രാദേശികവുമായ വേര്‍തിരിവുകളെ ഇല്ലാതാക്കുന്നതി ന്റെ സൂചനകളും വെണ്‍മണിക്കവികളുടെ രചനയിലുണ്ട്‌. ഒറവങ്കര നീലകണ്ഠന്‍ നമ്പുതിരി ഒരിക്കല്‍ മന്ത്രവാദം കഴിഞ്ഞ്‌ മടങ്ങും വഴി തൃശ്ശൂര്‍വെച്ച്‌ ഒരു ന്യൂയിസന്‍സ്കേസില്‍ പെട്ടതിന്റെ വിവരങ്ങള്‍ നടുവം മഹന്‌ അയച്ച കത്തിലുണ്ട്‌. ““അന്തിക്കാട്ടൊരു മന്ത്രവാദമതിനാ- യഞ്ചെട്ടു നാള്‍ പാര്‍ക്കയാല്‍ സ്വന്തം നാടണവാന്‍ പരിശ്രമമൊടും വഞ്ചിക്കു പോന്നേനഹം അന്തിക്കൂണു കഴിച്ചു വണ്ടി കയറാ - മെന്നോര്‍ത്തു, വന്‍പട്ടണ - ചന്തം പെട്ട ശിവാലയേ പകല്‍ തരും പത്താം മണിക്കെത്തിനേന്‍ കൊച്ചിക്കാവവനീശ്വരി സുരവന- പ്പുവല്ലി പൂത്തുള്െളാര - ക്കൊച്ചുണ്ണിക്ഷിതിപന്‍ വസിക്കുമവിടെ- ക്കൊറ്റിന്നു പറ്റീടുവാന്‍ ഇച്ഛിച്ചുന്നി നടന്നിടും പൊഴുതെഴു - ന്നള്ളിക്കഴിഞ്ഞെന്നു കേ- ടുച്ചയ്ക്കുണു കഴിച്ചു നീതിനിലമാം പേഷ്കാരു പാര്‍ക്കും ഗൃഹേ. വന്നു പോലീസുകാരങ്ങിരുവ,രവര്‍ ഭവാ- നൊന്നിനോ രണ്ടിനോ പോ - യെന്നായീ, രണ്ടിനെന്നായഹ,മവരുടന- സ്റ്റേഷനില്‍ക്കൊണ്ടുകേറ്റീ അന്നിസ്പെക്കട്ടരോടും നയകുലരിപുവാം 151 സ്റ്റേഷനാപ്പീസറോടും പിന്നേയും പിന്നേയും ഞാനവതകളുര ചെ- യ്തിട്ടു വിട്ടില്ല നമ്മെ. എന്നെക്കോടതി വിസ്തരിച്ച സമയ- ത്തിക്കാര്യമുണ്ടായതാ- ണെന്നും നീതി നിഷിദ്ധമായ വിധമാ- ണെന്നും വിശേഷാലിതില്‍ ഇന്നുണ്ടുത്തരവെങ്കി, ലായതറിയാന്‍ ദുരസ്ഥനാലാവത- ല്ലെന്നും ഞാനവനെന്നതും വരികയാല്‍ ഭേസ്സായി കേസ്സാകവേ.” കവി അന്നാട്ടുകാരനല്ലെന്നതു പരിഗണിച്ചാണ്‌ അദ്ദേഹത്തെ അന്ന്‌ വിട്ടയച്ചത്‌. പാലിയത്തു കുഞ്ഞുണ്ണിയച്ചന്‌ നടുവംമഹന്‍ കൊ.വ.1077 മകരത്തില്‍ അയച്ച കത്തില്‍ കൊച്ചിയില്‍ തീവണ്ടിപ്പാതയ്ക്കുവേണ്ടി തന്റെ കനകം കായ്ക്കും നിലം പോയതിന്റെ ദുഃഖത്തില്‍ താന്‍ കോടതിയില്‍ കേസ്‌ നടത്തി ജയിച്ച വിവര മാണ്‌ ഉളളടക്കം. മിണ്ടാന്‍വയ്യവരോടു, വല്ലതുമുരച്ചെന്നാല്‍ ഗവര്‍മ്മേണ്ടില്‍നി - ന്നുണ്ടാവും പിഴ, വിട്ടുവീഴ്ചകളതില്‍പ്പാടില്ല- യെന്നുണ്ടുപോല്‍ കണ്ടാല്‍ക്കാണികളമ്പരക്കു, മിവിടെക്കുപ്പായമിട്ടെ- ത്തുമി - പ്പണ്ടാരക്കഴുവേറികള്‍ക്കു ദയയില്ലല്ലോ ദരിദ്രക്കഴു! വേണ്ടും വണ്ണം വിചാരിച്ചലിവൊടു വിലത - ന്നീടുവാന്‍ കൊച്ചിരാജന്‍ ലാണ്ടക്വിസ്സിഷ്ഷനാഫീസറെയുടനടി കല്‍- പ്പിച്ചു തീര്‍ച്ചപ്പെടുത്തി - 152 ക്കണ്ടാല്‍ വേണ്ടില്ല, വാക്കോതുകിലകമലിയും സ്വാമി കണ്ടങ്ങള്‍ നോക്കി - ക്കണ്ടാല്‍ മിണ്ടില്ല; മൂളും, കടശി വിലകൊടു- ക്കില്ല കേള്‍ക്കില്ല കാര്യം. ജില്ലാക്കോര്‍ട്ടില്‍ കടന്നു തെളിവുകളഖിലം വാങ്ങുവാന്‍ തീര്‍ച്ച വന്നു മെല്ലെത്തര്‍ക്കം തുടര്‍ന്നു, ജഡ്ജിയവര്‍കളും സങ്കടം കേട്ടുണര്‍ന്നു എല്ലാം പാകത്തില്‍ വന്നു, പഴയവിധിയിലെ- ത്തോതു തെറ്റെന്നു വന്നു ചൊല്ലാം ഞങ്ങള്‍ക്കു തന്നു, പണമനവധി മ- റ്റോര്‍ക്കതില്‍ തോല്‍വി വന്നൂ”. ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയ്ക്ക്‌ വിധേയമായാണ്‌ കാര്യങ്ങള്‍ നിങ്ങുന്നത്‌ എന്ന്‌ ഈ വിവരണത്തില്‍ കാണാം. “കുപ്പായമിട്ടെത്തുമിപ്പണ്ടാരക്കഴുവേറികള്‍' എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരെയാണ്‌. നിയമം നടത്തുന്നതില്‍ അവര്‍ക്കുള്ള കാര്‍ക്കശ്യം ഇവിടെ വെളിവാകുന്നുണ്ട്‌. ശീവൊള്ളിയുടെ ഒരു കഥ (1897) എന്ന കാവൃത്തില്‍ യമരാജധാനിയെ തിരുവിതാംകൂറിലെ കോടതിയായും യമന്റെ സേവകരെ കോടതി ശിപായിമാ രായും കല്പിച്ച്‌ വര്‍ണ്ണിച്ചിട്ടുളളതും ശ്രദ്ധേയമാണ്‌. തീവണ്ടി എന്ന ദേശീയത ്രദേശങ്ങള്‍ തമ്മിലുള്ള ദൂരവും അവിടെ എത്തിപ്പെടാനുള്ള സമയവും കുറച്ച്‌ വേഗതയാര്‍ന്ന ഒരു പുതിയ ഗതാഗതവ്യവസ്ഥയുടെ സ്ഥാപനമാണ്‌ തീവ ണ്ടിയുടെ വരവോടെ കേരളത്തില്‍ സാധ്യമാകുന്നത്‌. കേരളത്തില്‍ റെയില്‍വേ 153 സ്ഥാപിക്കുന്നത്‌ ബ്രിട്ടീഷ്‌ ഭരണാധികാരികളാണെങ്കിലും വളരെ പെട്ടെന്ന്‌ ഈ പുതിയ യാത്രാരീതി ആളുകള്‍ എറ്റെടുത്തു. അതോടൊപ്പം സാഹിത്യത്തിലും തീവണ്ടി എന്ന അത്ഭുതം വര്‍ണനാവിഷയമായി. എന്തും ഏതും കാവൃത്തിനുവി ഷയമാക്കിയിരുന്ന വെണ്‍മണിക്കവികള്‍ തീവണ്ടിയെയും കാവ്യവിഷയമാക്കി. ഷൊര്‍ണൂര്‍ - കൊച്ചി തീവണ്ടിപ്പാത ആരംഭിച്ചപ്പോള്‍ അക്കാലത്തെ പല കവി കളും തീവണ്ടിയെപ്പറ്റി കാവ്യം എഴുതി. ഇതില്‍ എടുത്തുപറയേണ്ടത്‌ കൊച്ചിത്തീവണ്ടി എന്ന പേരില്‍ ഒറവങ്കര രാജാ രചിച്ച കാവ്യമാണ്‌. മന്ദന്മാരുടെ ബുദ്ധിപോലിളകിയും തട്ടിത്തടഞ്ഞും, കുഴ- ങ്ങുന്നോരോ മുതുകാളവണ്ടി പെരുമാ- റിപ്പോന്ന ദിക്കൊക്കെയും നന്ദ്യാ നേര്‍വഴിയേ മനീഷിമതിപോ- ലോടുന്ന തീവണ്ടി പോ- കുന്നു; ദുരമടുത്തു;ബന്ധുവിരഹം വേരറ്റു പാരില്‍പ്പരം. കുത്തില്ലാ, കുതറില്ല കിഞ്ചന ചവി- ട്ടില്ലാ, ചടക്കങ്ങളി - ലലത്യുല്ലാസമൊടായിരത്തിലധികം മര്‍തൃര്‍ക്കു വര്‍ത്തിച്ചിടാം, എത്തും ലാഘവമോടു, യാനമിതഹോ! മാന്ധ്യാതൃയാനാലയേ ദത്തല്ലെന്നു വരുന്നതല്ലിതിനെഴും വേഗം മഹാഗാരുഡം. 154 പേടിക്കില്ലൊരു കാരണം, ചുഴിയൊഴു- ക്കോളം കഴുക്കോല്‍ നില- ക്കേടുല്‍ക്കൃഷ്ടതിമിംഗലം പ്രതിമരു- ത്തെന്നേവമൊന്നിങ്കലും; മോടിയ്ക്കേറി വസിച്ചിടാം ത്വരിതമു- ദ്ദേശിച്ച ദേശങ്ങളില്‍ - ച്ചാടിക്കും വസുധാവിമാനവരമി- ത്തീവണ്ടി ധീവല്ലഭം കൊട്ടുന്നു, കുഴലുതിടുന്നു, വലുതാ- യുഭ്ളോരു ഘോഷം പുറ- പ്പെട്ടന്യുനമലച്ചിടുന്നു ഹരിതാം വ്യന്ദത്തിലിന്നെത്രയും, പൊട്ടുന്നു വിനതാസുതന്റെ ഹൃദയം, വാതത്തിനോ മാലിഖാന്‍ കിട്ടുന്നു, ഭൂവി മാടരാജശകടി- യാന്രപയാണോത്സവേ! യാത്രാകാവ്യങ്ങള്‍ ധാരാളം എഴുതിയിട്ടുളള വെണ്‍മണിക്കവികളില്‍ പലരു ടെയും കാവ്യങ്ങളില്‍ തീവണ്ടിയാത്രയുടെ വര്‍ണനകള്‍ കടന്നുവരുന്നുണ്ട്‌. നടുവത്തച്ഛന്റെ അഷടമിയാത്രയില്‍ കേരളവര്‍മ്മ കോയിത്തമ്പുരാനും നടു വത്തച്ഛനും തമ്മിലുള്ള സംഭാഷണത്തില്‍ “ഹേ വിപ്ര, താങ്കളവിടുന്നു ജവേന പോന്ന- താവിപ്രയോഗ ശകടം വഴിയായിരിക്കാം - “തീവണ്ടി കേറിയെറണാകുളമെത്തി പിന്നെ- 155 ക്കേവഞ്ചിയാണവിടെന്നിവിടം വരെയ്ക്കും” എന്ന്‌ തന്റെ യാത്രയുടെ സുചന ഉണ്ട്‌. തീവണ്ടി പുറപ്പെടുന്നതിന്‌ മുമ്പ്‌ റെയില്‍വേ ജീവനക്കാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ചിത്രവും രസകരമാണ്‌. എന്നിട്ടങ്ങിനെ വാച്ചെടുത്തു മണിപ- ത്തായെന്നു ചൊല്ലുമ്പൊഴേ- യ്ക്കൊന്നുതീ കുഴല്‍, കൈയുവീണു, മണിമു- ട്ടി, വാച്ചരോടീ സഖേ! നിന്നു വണ്ടി മറക്കല്‍ വന്നിതുടനെ ബ്ലോക്കും കൊടുത്തദേരാല്‍ വന്നു മാസ്റ്റര്‍ വെറിക്കുഗാര്‍ഡിീനുകരും നള്‍കിസ്സലാം ചെയ്തുതേ. പിന്നെച്ചെന്നു മുറയ്ക്കു മാസ്റ്റര്‍മുറിയൊ- ന്നപ്പോളൊഴിച്ചിട്ടുവ- ന്നെന്നാല്‍ കേറുകയെന്നു ഞങ്ങളെയതില്‍ കൊണ്ടാക്കി വേണ്ടും വിധം പിന്നെപ്പാസു പതിച്ചു പോര്‍ട്ടര്‍ മുറിപൂ- ട്ടിക്കൊണ്ടു നില്‍ക്കുന്പൊഴേ- യ്ക്കെന്നോട്ടീ ങ്കൊടി, ഗാര്‍ഡിതോര്‍ത്തു കുഴലു- തീ, വണ്ടി മണ്ടി സഖേ! ജാതിമത വര്‍ഗ വേര്‍തിരിവുകളെ ഇല്ലാതാക്കുന്ന ഒരു പൊതു സ്ഥലം തീവ ണ്ടിയില്‍ രൂപപ്പെട്ടു വരുന്നതിന്റെ സൂചനയും ഈ കാവ്യത്തില്‍ ഉണ്ട്‌. അന്നോരോ മുറിയില്‍സ്സുമാറിരുപതാ- ളോളം കരേറീട്ടുമു- 156 ണ്ടെന്നല്ലോര്‍ക്ക മുറുക്കു, വീടി, പൊടി, തൊ- ട്ടെന്തൊക്കെയോ ദുര്‍ഗ്ഘടം. നമ്പൂരി, പട്ടര, ടിയോടികള്‍, വാരിയന്മാര്‍, നമ്പ്യാരും, കൊങ്ങിണി മഹമ്മദര്‍ ക്രിസ്തീയന്മാര്‍ എമ്മ്രാന്തിരിപ്പരിഷ, യീഴവര്‍, ചെട്ടി, തൊട്ടി- ടമ്പാ മഹാലഹള വണ്ടിയിലന്നു ധീമന്‍! അഷ്ടമിക്കുഗമിക്കുന്ന കുട്ടരാണിവരൊക്കെയും മൊട്ടച്ചിമാരുമോര്‍ക്കുന്വോ- ളെട്ടല്ലായതിലുള്ളതു പിന്നത്തെക്കഥ ഞാനൊന്നും ചൊന്നാലാവില്ല തോഴരേ! നന്നെ വേഗത്തിലാവണ്ടി ചെന്നെത്തിയെറണാകുളം. നടുവത്തച്ഛന്റെ തന്നെ “ശൃംഗേരിയാത്രയില്‍ “പെട്ടെന്നായവര്‍ തത്രനിന്നു മണിയഞ്ചിന്നേറി തീവണ്ടിയില്‍ തിട്ടം രാത്രിയിലെട്ുടിച്ച സമയം “തുംകുരി'റങ്ങീടിനാര്‍, പിറ്റന്നാള്‍ മണി പന്തിരണ്ടിനു പകല്‍ തീവണ്ടി കേറീട്ടു പോ- യ്പറ്റീ രാവതിലൊമ്പതായ സമയം തെറ്റാതെ “ബിന്ദൂരി'ലും എന്ന ഭാഗം തീവണ്ടി ദേശങ്ങളെ തമ്മില്‍ അടുപ്പിക്കുന്നതായ അനുഭവവും സാധ്യമാക്കുന്നു. 157 സാഹിത്യം ഏകാധിപതൃത്തില്‍നിന്ന്‌ ജനാധിപതൃത്തിലേക്ക്‌:- സാഹിത്യത്തില്‍ ജനാധിപത്യബോധം പ്രകടമാവുന്നത്‌ വെണ്‍മണിമാരുടെ കൃതികളിലാണെന്നു കാണാം. ഇത്‌ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനില്‍ നിന്ന്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനിലൂടെ അക്കാലത്തെ കവികളിലേക്ക്‌ പടര്‍ന്ന ബോധമായിരുന്നു. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ- ശക്രമക്കണക്കേശരണം ജനങ്ങള്‍ സമസ്തരും സമ്മതിയാതെ കണ്ടി- സ്റമര്‍ത്ഥനോതില്ലൊരു വാക്കുപോലും-എന്ന്‌ കൊച്ചുണ്ണിത്തമ്പുരാന്‍ നിർദ്ദേ ശിക്കുന്നത്‌ ജനസാമാന്ൃത്തിന്റെ സമ്മതം ഭാഷാര്രയോഗത്തില്‍പ്പോലും പ്രധാന മാവുന്നതിന്റെ സൂചനയായി കാണാം. കേരളവര്‍മ്മയും ഏ.ആര്‍. രാജരാജവര്‍മ്മയും തമ്മിൽ നടന്ന പ്രാസവാദ ത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ വാദം ഇരുകൂട്ടര്‍ക്കും അനുകൂല മായല്ല ഭൂരിപക്ഷം വരുന്ന കാവ്യരസികര്‍ക്കൊപ്പമായിരുന്നു എന്നും കാണാം. “്രായേണ ദ്രാവിഡച്ചൊല്‍കളിലിടകലരും പ്രാസ സനഭാഗ്യമുണ്ടെ- ന്നായേ ലോകം രസിക്കൂ, കവിതയിലതിനാല്‍ ഭൂരിപക്ഷത്തെ നോക്കി ചായേണം നമ്മളങ്ങോട്ടതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി - പ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതി- ക്കൂട്ടുവിന്‍ കൂട്ടുകാരേ.” 158 എന്നതിന്റെ ധ്വനി തങ്ങള്‍ ഭൂരിപക്ഷം വരുന്ന ജനാഭിഗ്രായത്തെ മാനിക്കാന്‍ തയ്യാ റാണ്‌ എന്നുതന്നെയാണ്‌. പുതിയ കാലത്ത്‌ നിലനില്‍ക്കേണ്ടത്‌ ജനങ്ങളുടെ സാഹിത്യമാണ്‌ എന്ന തിരിച്ചറിവ്‌ ഇവര്‍ക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ വെണ്‍മണിക്കവികളില്‍ കാണുന്ന നാനാവിധങ്ങളായ മാറ്റങ്ങള്‍. മാത്രമല്ല, പൊതു സമൂഹത്തെയും ഒറ്റയൊറ്റ വ്യക്തികളെയും ചിത്രീകരിക്കാനും അവയുടെ സുൂക്ഷമാംശത്തില്‍ ശ്രദ്ധയുന്നി കേരളീയാന്തരീക്ഷത്തെ കാവ്യ രചനയില്‍ നില നിര്‍ത്തുവാനും കൂടി വെണ്‍മണിക്കവികള്‍ ശ്രദ്ധിച്ചു. ഇത്തരത്തില്‍ കേരളീയത യുടെ അംശങ്ങള്‍ അതിനുമുമ്പ്‌ സാഹിതൃത്തില്‍ വിരളമായിരുന്നു എന്ന്‌ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. കേരളീയ പൊതുമണ്ഡലം - വെണ്‍മണിക്കവികളില്‍ സാഹിത്യത്തിലേക്ക്‌ സാധാരണക്കാരന്‌ പ്രവേശനം ലഭിക്കുന്നത്‌ വെണ്‍മ ണിമാരുടെ രചനകളിലാണ്‌. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ രചനയില്‍ ഭ്രാന്തനും കുഷ്ഠരോഗിയുമെല്ലാം കഥാപാത്രങ്ങളായി പങ്കുചേരുന്നു. നോക്കുക: നാറിക്കീറി മുഷിഞ്ഞമുണ്ടു വികടം @ചുറ്റീട്ടരക്കെട്ടിലായ്‌ വാരിക്കുത്തിയ കണ്ട കാട്ടിലയുമായ്‌, ച്ചേറ്റില്‍ ക്കുളിച്ചങ്ങിനെ കീറപ്പാള പൊളിഞ്ഞതൊന്നു തലയില്‍ - ച്ചുടിപ്പെരുത്താള്‍ക്കിടെ- പ്രീറപ്പാട്ടുകള്‍ പാടി നല്ല രസമായ്‌ - ഭ്രാന്തന്‍ കടന്നെത്തിനാന്‍ എന്ന്‌ ശ്രാന്തനെപ്പറ്റിയും 159 നാറിക്കീറി മുഷിഞ്ഞിടുന്നൊരു തുണി- ക്കണ്ടത്തിനാല്‍പ്പുണ്ണില്‍വ- ന്നേറെക്കൂടിടുമീച്ചയാട്ടി, വഴിയില്‍ ക്കുഷ്ഠം പിടിച്ചങ്ങിനെ ഓരോ കൈവിരലറ്റു വീണു, കൃമിയും ചാടും ചലക്കട്ടയും നേരെ വെച്ചു കരഞ്ഞിടുന്നിതൊരുവന്‍ നോക്കാനറയ്ക്കുന്നു മേ എന്ന്‌ കുഷ്ഠരോഗിയെപ്പറ്റിയും വര്‍ണിക്കുമ്പോള്‍ അസ്പ്ൃ ശൃരും അധമരുമായി കരുതുന്നവര്‍ക്കും കാവ്യലോകത്ത്‌ ഇടം നല്‍കുകയാണ്‌ ചെയ്യുന്നത്‌. പൂര്രബന്ധം ഒരാധുനിക കാവ്യം വ്യത്യസ്തരായ കേരളീയ ജനവിഭാഗങ്ങള്‍ ഒരുമിച്ച്‌ ്രതൃക്ഷപ്പെടുന്ന ഒരു കാവ്യം എന്ന നിലയില്‍ പഠിയ്ക്കപ്പെടേണ്ട ഒരു കാവ്യമാണ്‌ വെണ്‍മണി മഹന്റെ പൂര്രപബന്ധം. അലസനും അമാന്തക്കാരനുമായി വിലയിരുത്തപ്പെട്ടിട്ടുളള വെണ്‍മണി മഹന്‍ രചിച്ച ഈ കൃതി അക്കാലത്തെ കേരളീയ സമൂഹത്തിന്റെ നേര്‍ച്ചി്രം പകര്‍ന്നു നല്‍കുന്ന ഒന്നാണ്‌ തൃശ്ശൂര്‍ പൂരത്തിനെത്തുന്ന വേശ്യാസ്ത്രീകളുടെയും മറ്റും വര്‍ണന കൊണ്ട്‌ ഒരശ്ലീലകൃതിയായി പറഞ്ഞുപോരുന്ന പൂര്രപബന്ധം യഥാര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിന്റെ ഒരു പുതിയ മുഖത്തിന്റെ ്രതിഫലമാണ്‌ എന്ന്‌ കാണാം. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുന്നത്‌ ഇത്‌ പുതിയ ഒരു വൃത്താന്തമാണ്‌ എന്ന്‌ കവി തന്നെ പറയുന്നതാണ്‌. തൃഷ്ശൂര്‍പൂരം എന്ന വിഷയത്തെപ്പറ്റി രചിച്ച ഈ കാവൃത്തിന്‌ പ്രാധാന്യം കൈവരുന്നത്‌ ഈയൊരു പ്രസ്താവനയില്‍ക്കൂടിയാണ്‌. 160 പുരത്തെക്കുറിച്ചോ അതിന്റെ ഐതിഹ്ൃത്തെക്കുറിച്ചോ പൂരത്തിന്റെ ചടങ്ങുകളെ ക്കുറിച്ചോ പഴയമട്ടില്‍ വര്‍ണിക്കാനല്ല കവി മുതിരുന്നത്‌. അവിടെക്കൂടിയിരിക്കുന്ന ജനസമൂഹത്തിന്റെ വൈവിധ്യങ്ങളെ സൂക്ഷ്മാംശത്തില്‍ വെളിവാക്കുകയാണ്‌ കവി യുടെ ലക്ഷ്യം. “മതിവൈഭവമില്ലാത്തോരതിമുൂഡ്രനിതെങ്കിലും പുതുതായൊരു വൃത്താന്തമതു തെല്ലോതിടുന്നുഞാന്‍൯' എന്ന്‌ വെണ്‍മണി (പസ്താവിക്കുമ്പോള്‍ അത്‌ യഥാര്‍ത്ഥ ലോകജീവിതത്തെ കവി തയിലാവിഷക്കരിക്കാനുള്ള ശ്രമമായി കരുതാം. “മോടിക്കൊത്തൊരു മേടമാസമിരുപ- ത്തഞ്ചാംദിനം തീര്‍ത്തയ- ച്ചീടുന്നേനൊരുദന്തപദ്ൃയപടലം” എന്ന്‌ ഈ കാവ്യം വര്‍ത്തമാനം പറയുന്ന മട്ടിൽ എഴുതിയതാണെന്നും കവി രേഖ പ്പെടുത്തിയിരിക്കുന്നു. അലങ്കാര രഹിതവും വാസ്തവികവുമായ വര്‍ത്തമാനത്തെ കത്തിന്റെ രൂപ ത്തില്‍ കവിതയ്ക്കു വിഷയമാക്കിയതാണ്‌ പൂര്രപബന്ധത്തിന്റെ പുതുമ.” പൂരപ്പറ മ്പിലെ കാഴ്ചകള്‍ ഭാഷയില്‍ വര്‍ണിച്ച്‌ അതിന്റെ കേവലത ബോധ്യപ്പെടുത്തുക യാണ്‌ വെണ്‍മണി മഹന്‍ നമ്പൂതിരി ചെയ്തത്‌. സാധാരണക്കാരുടെ ജീവിതപരി സരത്തുനിന്നു കൊണ്ട്‌ ഉപരിവര്‍ഗ സംസ്കാരത്തിലെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടി എന്നിങ്ങനെയുളള അഭിപ്രായങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ രച നയുടെ ഉദ്ദേശ്യശുദ്ധി തെളിയുന്നു. * വി.സി. ശ്രീജന്‍. “‘പൂര്രപബന്ധം”, അര്‍ത്ഥവാദങ്ങള്‍ (മാതൃഭൂമി ബുക്സ്‌, കോഴിക്കോട്‌, 2006) പുറം 73. “ പി.കെ. തിലക്‌. “പൂര്രപബന്ധം ഒരു സാംസ്കാരികരേഖ്‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, (2015, ഫ്രെബ്രുവരി) ലക്കം 48 പു.92, പുറം 88-89. 161 താനും കൂടി അടങ്ങുന്ന ഒരു സമൂഹത്തെ നിരീക്ഷിക്കുകയാണ്‌ കവി ചെയ്യുന്നത്‌. പുരരപബന്ധമാണ്‌ വെണ്‍മണിമാരുടെ കാവ്യരചനാ വൈഭവത്തിന്റെ ഉദാ ഹരണമായി എടുത്തു കാട്ടാറുളള ഒരു കാവ്യം. കയ്യെഴുത്തു ്രതിയായി കേരള ത്തിലുടനീളം ്രചരിച്ച ഈ കൃതി അതിലെ ശ്യംഗാര പ്രതിപാദനം കൊണ്ടു മാത്ര മായിരിക്കില്ല ശ്രദ്ധേയമായത്‌. അന്നത്തെ വിരസമായ മണി്രവാളരചനകള്‍ വായിച്ചു മടുത്ത വായനക്കാര്‍ക്കിടയിലേക്ക്‌ സമകാലികമായ നാട്ടുകാര്യങ്ങളെ വിമര്‍ശനാത്മകമായി പ്രതിപാദിക്കുന്ന കൃതി കടന്നുവന്നപ്പോള്‍ അതുവരെ പുലര്‍ത്തിപ്പോന്ന കാവ്യാഭിരുചിയെ ഉടച്ചുവാര്‍ക്കാന്‍ അതിന്‌ സാധ്യമായെന്ന താണ്‌ പ്രധാനമായ വസ്തുത. ജീര്‍ണിച്ച സാമുഹ്യ വ്യവസ്ഥിതിയ്ക്ക്‌ നേരെയുളള ഒരു കടന്നാക്രമണം കൂടിയാകുന്നുണ്ട്‌ പുരപ്രബന്ധം. ഇതിന്‌ കവിയുടെ മാര്‍ഗ്ഗം താന്‍ തന്നെ സ്വയം ഒരു വിടനായി വേഷം കെട്ടുക എന്നതാണ്‌. പൂര്രബന്ധത്തില്‍ കവിതന്നെ സ്വയം പരിഹാസപാത്രമാ വുകയും കൂട്ടത്തില്‍ അന്നത്തെ സാമൂഹികാന്തരീക്ഷത്തെ പരിഹസിക്കുകയും ചെയ്യുന്നു. പുരം കാണാനെത്തിയ ഒരു സുന്ദരിയോട്‌ സംസാരിക്കുന്ന കുട്ടത്തില്‍ കവി തന്നെക്കുറിച്ച്‌ ഭാഗ്യമില്ല ഫലിതോക്തിയില്ല ഈ- ഭാഗ്യമില്ല പണമില്ല തെല്ലുമേ ശലാഘ്യമാകിയൊരു കോപ്പുമില്ല ഞാന്‍ യോഗ്യരെന്നു ചിലര്‍ പിന്നെ വാഴ്ത്തുമോ? എന്ന്‌ പറയുന്നത്‌ അക്കാലത്തെ സാമൂഹിക നിലവാരത്തിന്റെ സൂചനയാണ്‌. എന്നുമാത്രമല്ല ഇതൊരാത്മ പരിശോധനകുടിയാണ്‌. 162 അവളെ കവി പരിചയപ്പെടുമ്പോള്‍ ആ സുന്ദരിയുടെ മറുപടി ....യെന്നാഹ്വയമടിയനഹോ വീട്ടുപേരിന്നതെന്നും ചൊല്ലാം....ത്തെന്നറിക ശുഭമതേ ശൂദ്രരാണന്തണേന്ദ്ര കല്യാണാംഭോധിരാകാമൃതകര! പതിനേ- ഴായ്‌ വയസ്സിപ്പൊളേറ്റം ചൊല്ലാര്‍ന്നുഭ്ളോരു വിദ്വല്‍കുല മകുടതട- പ്രോല്ലസല്‍ (പന്ധ ബുദ്ധേ മുപ്പത്താറതില്‍ നാടുനീങ്ങിയ മഹാ- വഞ്ചിക്ഷമാനാഥനാം കലല്‍്പക്ഷ്മാരുഹ കല്പനായ കമനീ- യാംഗന്‍ കൃപാസാഗരന്‍ കെല്പോടീശ്വര പിള്ളയെന്നു വിളികൊ- ണ്ടീടും വിചാരിപ്പുകാ- രല്പം കാലമിരുന്നു മല്‍പ്രിയനതായ്‌ വിപ്രരഘ ചുഡാമണേ. മല്‍പ്രേയാനായൊരങ്ങോരടിയനുടെ മഹാ- ഭാഗ്ൃയദോഷാലുപേക്ഷി- ച്ചുള്‍പ്രേമം കൈവെടിഞ്ഞിയുടയതിലിവിടെ- ക്കൊണ്ടുവന്നാക്കി പിന്നെ. ഇപ്പോ .... നിതിപറയും മേനവന്‍ പോയമാസം മുപ്പത്തൊന്നാം ദിനം തൊട്ടടിയനു മുറി വാ- ങ്ങിച്ചുവെന്നോര്‍ത്തിടേണം. 163 ഇത്തരത്തില്‍ ഇന്ന്‌ വിചിത്രമായി തോന്നുന്ന സ്ത്രീപുരുഷബന്ധം അക്കാ ലത്ത്‌ തികച്ചും സ്വാഭാവികമായിരുന്നെന്നു കാണാം. സമൂഹത്തില്‍ അന്നുണ്ടായിരുന്ന ജീര്‍ണമായ ഒരു വ്യവസ്ഥയെ നോക്കി ക്കാണുകയാണ്‌ കവി. ഓരോ സമുദായത്തിലെയും വൈകൃതങ്ങളെയും കവി തിരിച്ചറിയുന്നുണ്ട്‌ എന്നതിനും തെളിവുകള്‍ ഈ കൃതിയിലുണ്ട്‌. ഇരുനൂറാം ശ്ലോകം മുതല്‍ ഇരുനൂറ്റിപ്പതിനേഴുവരെയുള്ള ശ്ലോകങ്ങള്‍ പൂര ത്തിനുവന്ന ഓരോ കൂട്ടരെയും കുറിച്ചുളള വര്‍ണനയാണ്‌. പാളത്താറും പെരുത്തുന്തിന കുടവയറും വീശുവാനുള്ള കീറ- പ്പാളത്തട്ടും പൊളിഞ്ഞീടിന കുടവടിയും സഞ്ചിയും പഞ്ചപാത്രം തോളില്‍ക്കീറിപ്പറിഞ്ഞുളെളാരു ചെറിയ പഴം- ഭാണ്ഡവും ഭേസി വന്നാ- മേളത്തില്‍ തളളിയുന്തിക്കശപിശ പറയും പട്ടരൊട്ടല്ല പാര്‍ത്താല്‍ എന്നിങ്ങനെയുള്ള ശ്ലോകങ്ങള്‍ ഓരോ വിഭാഗത്തില്‍പ്പെട്ടവരെയും സുക്ഷ്മ മായി നിരീക്ഷിച്ച്‌ അവരുടെ പൊതുവായ സ്വഭാവവിശേഷങ്ങളെ അടയാളപ്പെടു ത്തുന്നുണ്ട്‌. ഇതോടൊപ്പം തന്നെ ജീര്‍ണിച്ച ഫ്യൂഡല്‍ സമുദായത്തിന്റെ അംശങ്ങ ളെയും കവി തിരിച്ചറിയുന്നുണ്ട്‌. പൃഷ്ഠത്തില്‍ കുറിയും തുടുത്ത കരയും ചേര്‍ത്തുള്െളാരാത്തോര്‍ത്തുമു- ണ്ടിഷ്ടം പോലെ വിടര്‍ത്തു ചുറ്റി വിരവില്‍ 164 താക്കോലുമിട്ടങ്ങിനെ കുട്ടിച്ചെല്ലവുമൊത്തു കൊച്ചു കുറിമു- ണ്ടും കൊണ്ടു തമ്മില്‍പ്പരം ചേഷ്ടിത്തങ്ങള്‍ പറഞ്ഞുകൊണ്ടു പല- നമ്പുരാരെയും കണ്ടു ഞാന്‍ നാറിക്കീറിയ വസ്ത്രമൊക്കെ വെളിവില്‍ ക്കാണിച്ചുടന്‍ തറ്റുടു- ത്തീറന്‍ കോണകവും മുഷിഞ്ഞ ചരടില്‍- ക്കോര്‍ത്തിട്ടഹോ ഗോപിയും പാരം ഭസ്മവുമങ്ങണിഞ്ഞു വടിയും കുത്തീ മരച്ചെല്ലവും പേറിക്കൊണ്ടു വയോധിക ദ്വിജരെയും കാഴ്ചയ്ക്കു കണ്ടീടിനേന്‍ ചുണ്ടെങ്ങാച്ചന്തി മൂടാത്തൊരു ചെറുവസനം- കൊണ്ടഹോ തറ്റുടുത്തും - കൊണ്ടോത്തിന്‍ കയ്യു കാട്ടി കുടവയറു തുളു- മ്പിച്ചു വേര്‍ത്താര്‍ത്തിയോടെ ശുണ്ഠിയ്ക്കും നല്ല തൃഷ്ണയ്ക്കുമൊരലര്‍വിശിഖ- ശ്രാന്തിനും പാത്രമായി - ടടുണ്ടോതിക്കദ്വിജന്‍മാന്‍ പലരുമവരെയും കണ്ടു ഞാന്‍ കാഴ്ചരംഗേ ചേഷ്ടിത്തങ്ങള്‍ പറഞ്ഞു നിങ്ങുന്ന നമ്പൂതിരിമാരും, നാറിക്കീറിയ വസ്ത്രം വെളിയില്‍ കാണുന്ന തരത്തില്‍ തറ്റുടുത്ത്‌ മുഷിഞ്ഞ ചരടില്‍ കോര്‍ത്ത കോണകവും കാണിച്ചു നടക്കുന്ന വൃദ്ധരബ്രാഹ്മണരും, ശുണ്ഠിയും തൃഷ്ണയും ആര്‍ത്തിയും അലര്‍ശരഭ്രാന്തും ഒത്തുചേര്‍ന്ന ഓതിക്കദ്വിജന്‍മാരും കവിയുടെ 165 കാഴ്ചയില്‍ വരുന്നത്‌ അവരോടുളള ആദരവുമുലമല്ല, മറിച്ച അവരില്‍ നില നില്‍ക്കുന്ന ജീര്‍ണതയെ കവി തിരിച്ചറിയുന്നതുകൊണ്ടു കുടിയാണ്‌. പുരം കാണാനെത്തുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ വര്‍ണനയിലുടെ കവി സൃഷടിക്കുന്ന ഒരു കൂട്ടായ്മയുടെ തലം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. പലവിധത്തിലുളേളാരു മര്‍ത്ത്യരെ- പ്പലരേയും പരമാദ്ദിവസം പ്രിയേ! അലഘുമോദഭരത്തൊടു കണ്ടു ഞാ- നലസിടാതെ ലസന്മ്യദുലാധരേ! ഇവരില്‍ രായന്മാരും ആയന്മാരും തിലുങ്കന്‍ തമിഴരിടയരും മൂത്ത മൊട്ടച്ചിമാരും മേനി മുഴുവന്‍ കാമദേവന്‍ പോലും തോറ്റുപോകും തരത്തില്‍ ഭംഗിയാക്കുന്ന നമ്പൂതിരിമാരും നായന്മാരും, നതാംഗീമണികളും ആഡ്യന്‍മാരും പട്ടരും ഓതി ക്കന്‍മാരും നായ്ക്കത്തിമാരുമായി ഉല്ലസിച്ച്‌ വരുന്ന നായ്ക്കന്‍മാരും ആരെയും കൂസാത്ത ഗോസായിമാരും ചീനക്കാല്‍ക്കുടയും ചെരിപ്പും താക്കോല്‍ക്കൂട്ടവും മുദ്രയും തുടങ്ങിയവയുമായി അത്യന്തം ഡീക്കോടെ വരുന്ന മേനവന്‍മാരും വടിയും പാപ്പാസുമായി പുറപ്പെടുന്ന ജഡ്ജിമാരും തഹസില്‍ദാര്‍ തുടങ്ങിയ സര്‍ക്കാര്‍ പണിക്കാരും തനമ്പുരാക്കന്മാരും ചട്ടയും ചതുരചൊട്ടയിട്ട കുഴല്‍ത്തോ ക്കും തൊപ്പികളും കാല്‍ച്ചട്ടകളും അണിഞ്ഞ്‌ കണ്ണില്‍ ധാര്‍ഷട്യവുമായി നില്‍ക്കുന്ന ശിപായിമാരും ഉണ്ണിനമ്പൂതിരിമാരും തുടങ്ങി വിവിധ ജാതിമതവര്‍ഗ മനുഷ്യര്‍ ഒന്നിച്ച ര്രതൃക്ഷപ്പെടുന്ന ഈ കാവ്യം വെണ്‍മണിമാരുടെ കാലത്തെ കേരളത്തിന്റെ ഒരു നേര്‍ച്ചിത്രം പകര്‍ന്നു നല്‍കുന്നുണ്ട്‌. മാത്രമല്ല, കേരളം എന്ന ഒരു ദേശത്തിന്റെ ഒരു വിദുര പരിച്ഛേദവും വരച്ചി ടാന്‍ കവി ശ്രമിക്കുന്നുണ്ട്‌. മൂന്നായി കിടന്നിരുന്ന ദേശത്തെ ഒന്നിച്ചു ഒരൊറ്റ കുട ക്കീഴിൽല്‍ അണിനിരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം കൂടി പൂരരപബന്ധത്തില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും. 166 മാലെന്നിയേ തുരുതുരുക്കനെ മേല്‍ക്കുമേലേ മാലോകരങ്ങിനെ വരുന്നു വരോരുമനലേ എന്ന്‌ പറഞ്ഞതിനുശേഷം കവി ആ മാലോകരുടെ ദേശത്തെ വിവരിക്കുകയാണ്‌. കേരളത്തിലെ അന്നത്തെ പ്രദേശങ്ങളുടെ പേര്‍ മുറയ്ക്കു വിവരിച്ചതിനുശേഷം (നൂറ്റി അമ്പത്തേഴാം ശ്ലോകം മുതല്‍ നൂറ്റിത്തൊണ്ണുറ്റാറു വരെ ശ്ലോകങ്ങള്‍) ഓരോരോ ചില ദിക്കു പേരു വെറുതേ വെവ്വേറെയോതീടുവാ - നാരംഭിച്ചതുമെന്തിനെന്നു പറയാം സാരം സരോജേക്ഷണേ! കന്യാകുമാരി ഗോകര്‍ണ്ണമെന്നുളളതിലകത്തഹോ ഇങ്ങെഴും ലോകരൊട്ടുക്കുണ്ടെന്നല്ലേണായതേക്ഷണേ ! എന്ന്‌ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള സ്ഥലത്തെ ഒറ്റ ദേശമായി കാണാനും കവിയ്ക്കു കഴിയുന്നു. വാക്കുകള്‍കൊണ്ട്‌ ലേഖ വരഞ്ഞ്‌ കേരളമമന്ന ദേശമത്ത അടയാള ച്ചട്ുത്തുകയും ത്ൃശുരിജന അതിന്റ കേന്ദ്രമാക്കുകയാണ്‌. വിവിധ ദേശങ്ങളില്‍ നിന്ന്‌ ആളുകള്‍ പുരത്തിനായ? ഒത്തുചേരുമ്പോള്‍ അവിടെ ആധുനികം എന്നു വിശേഷിപ്പിക്കാവ്യന്ന ഒരാള്‍ക്കൂട്ടം ഉണ്ടാവുകയും അത്‌ കേരളമമന്ന ദേശമായി പരിവര്‍ത്തിക്കുകയും ചെയ്യുന്നു.” ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒന്നിച്ച നില്‍ക്കാനുള്ള ഒരു പൊതു ഇടം സൃഷ്ടിച്ചെടുക്കുകയാണ്‌ തൃശൂര്‍ പൂരത്തെ മുന്‍നിര്‍ത്തി കവി ചെയ്യുന്നത്‌. “വി.സി. ശ്രീജന്‍. “പൂര്രബന്ധം”, അര്‍ത്ഥവാദങ്ങള്‍, പുറം 74-75. 167 ഭാഷ - മലയാളം പുരം കാണാനെത്തുന്നവരില്‍ സാധാരണക്കാരന്‌ സംസ്കൃതത്തേക്കാള്‍ പ്രതിപത്തി മലയാളത്തിനോടാണെന്നും വെണ്‍മണിക്കവിതകള്‍ അവര്‍ക്ക്‌ വളരെ താത്പര്യമാണെന്നും കൂടി കവി ഭാവന ചെയ്യുന്നുണ്ട്‌. ഇരുനുറ്റിഇരുപത്തഞ്ച്‌, ഇരു നുറ്റിഇരുപത്തിയാറ്‌ ശ്ലോകങ്ങള്‍ പൂരംകാണാനെത്തിയ ഒരുവളോട്‌ സംസ്കൃത ത്തില്‍ വിശേഷങ്ങള്‍ ചോദിക്കുന്നതായാണ്‌ കാണുക. അപ്പോള്‍ അവളുടെ അപേക്ഷ “ഗീര്‍വ്വാണമായരുളിയാലറിവാനനന്താ - ഗീര്‍വ്വാണവര്യ വിരുതില്ല വിഭക്തിയില്ല നിര്‍വ്വാഹമില്ല മലയാളമതായ ഭാഷ നിര്‍വ്യാജമായടിയനോടരുളീടവേണം” എന്നാണ്‌. തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ മേല്‍പറഞ്ഞ സംസ്കൃത ശ്ലോകങ്ങളുടെ വിവര്‍ത്തനമാണ്‌. മലയാളഭാഷയിലുള്ള ചോദ്യം കേള്‍ക്കവേ ആ സുന്ദരിയുടെ പ്രതികരണം കവി രേഖപ്പെടുത്തുന്നതിങ്ങനെയാണ്‌. ആമോദമോടു മലയാണ്‍മയിലിത്തരം ഞാന്‍ വാമാക്ഷിയാകുമവളോടു പറഞ്ഞനേരം സോമവപ്രകാശമുഖിയാമവളിപ്രകാരം പ്രേമം നടിച്ചതിനുത്തരമൊന്നടിച്ചാള്‍. മറ്റൊരു സന്ദര്‍ഭത്തില്‍ വെണ്‍മണിമഹനെ തിരിച്ചറിഞ്ഞ ഒരു തരുണി മഹന്‍ നമ്പൂതിരിപ്പാടോ മഹാഭാഗ്യനിധേ ഭവാന്‍ മഹന്‍ നമ്പൂതിരിയാകുന്നതഹം തന്നെ ധരിക്ക നീ. 168 ധാര്‍ഷ്ട്യം ചൊല്ലുകയല്ല തങ്ങളിലഹോ കണ്ടിട്ടതില്ലെങ്കിലും കോട്ടം തീര്‍ന്നൊരു കൊണ്ടല്‍ വേണിമാര്‍ കൊണ്ടാടി വാഴത്തിപ്പരം നാട്ടില്‍ കേളി നടന്നീടുന്ന ഭവദി- യോദന്തമങ്ങൊക്കെയും കേട്ടിട്ടുണ്ടടിയന്റെ ഭാഗ്യമധുനാ കാൺമാൻ തരം വന്നതും. ഇവിടുന്നഴകേറിടുന്നഭാഷാ കവിതക്കാരനെന്നതു സിദ്ധമല്ലോ ഇവിടുന്നരുളുന്ന വാക്കു കേള്‍പ്പാന്‍ ചെവിപോരാത്തതു കൊണ്ടു കുണ്ഠിതം മേ എന്നും പറയുമ്പോള്‍ ഭാഷാകവിതയ്ക്ക്‌ സാധാരണക്കാര്‍ക്കിടയിലുണ്ടായ സ്വീകാ രൃതയെ അടയാളപ്പെടുത്താന്‍ വെണ്‍മണി ശ്രമിക്കുന്നതായി തോന്നാം. “തികച്ചും ആധുനികമാണ്‌ വെറും സുന്ദരിയില്‍നിന്ന്‌ വായനക്കാരിയിലേക്കുള്ള ഈ രൂപാ ന്തരം സരസസല്ലാപത്തിന്റെ നിര്‍ദോഷതലത്തില്‍ അവരുടെ സംഭാഷണം ഒതു ങ്ങുന്നു”്‌' എന്ന്‌ വി.സി. ശ്രീജന്‍ നിരീക്ഷിക്കുന്നുണ്ട്‌. തികച്ചും പുതുമയാര്‍ന്ന രീതിയില്‍ രചിച്ചിട്ടുളള പുരര്രബന്ധം പരിശോധി ക്കുമ്പോള്‍ കവി ഉദ്ദേശിക്കുന്നത്‌ മനസംസ്കരണവും സാമുഹ്യവിമര്‍ശനവുമാ ണെന്ന്‌ മനസിലാക്കാന്‍ സാധിക്കും. നന്മയുടെ സന്ദര്യമത്ത വളര്‍ത്തിക്കാട്ടിയോ, തിന്മയുടെ തിമക്തഫല ങ്ങളെ ചിതീകരിച്ചോ, അതി തമന്ന വൈരുപ്യങ്ങള വിണ്ടും വീണ്ടും കാണിച്ച്‌ വെറുച്ഛുണ്ടാക്കിയോ മനുഷ്യര നന്മയിലേക്ക്‌ 169 ആകര്‍ഷിക്കാം. ഇതിത്‌ ഒടുവിലമത്ത മാര്‍ഗ്ഗമാണ്‌ ഉവങ്മണ? സ്വീകരിച്ചത്‌. എന്ന്‌ ബാലാമണിയമ്മ പറയുന്നത്‌ പുരപ്രബന്ധത്തിന്റെ രചനയില്‍ പ്രസക്തമാ ണ്‌. ആ വര്‍ഷത്തെ പൂരത്തിന്‌ കവി പോയിട്ടേയില്ലെന്ന്‌ അദ്ദേഹത്തെ അറി യുന്ന പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. ഇതുകൂടി ചേര്‍ത്ത്‌ വായിക്കുമ്പോള്‍ കവിഭാവന വിശാലമായ അര്‍ത്ഥത്തില്‍ കേരളീയ ജനസമൂഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി കാവ്യ രചനയ്ക്ക്‌ മുതിര്‍ന്നതാണ്‌ എന്ന്‌ തീര്‍ച്ചയാ ക്കാം. ചുരുക്കത്തില്‍ പുര്പബന്ധം വെണ്‍മണി കൃതികളുടെ കൂട്ടത്തില്‍ ഒരു നാഴികക്കല്ലായി കാണാം. കവിത ജനസാമാന്യ തലത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന തോടൊപ്പം കേരളീയ ജനസംസ്കാരത്തിലേക്ക്‌ വെളിച്ചം വീശുകയും ചെയ്യുന്നു. പൂരപബന്ധത്തിന്റെ ്രസക്തി താഴെപറയും പ്രകാരം സംഗ്രഹിക്കാം. 1. ആധുനികമായ ഒരു രചനാശൈലി പിന്തുടരുന്നു. 2. കേരളീയ ജനസമൂഹം സാഹിത്യത്തില്‍ പ്രതിഷ്ഠ നേടുന്നു. 3. സവര്‍ണ സമുദായങ്ങളിലെ ജീര്‍ണതകളെ പ്രതിഫലിപ്പിക്കുന്നു. 4. കേരളം എന്ന ദേശീയതാബോധം പരത്തുന്നു. 5. ഒരു പുതിയ വായനാസമൂഹത്തെ തിരിച്ചറിയുന്നു. ഇത്തരത്തിലുള്ള ഒരു പുനര്‍വായന പുര്രപബ്വന്ധം ആവശ്യപ്പെടുന്നുണ്ട്‌. അഷ്ടമിയാ്ര - സംസ്കാരപഠനത്തിനുള്ള ആധികാരിക രേഖ യാത്രാകാവ്യമായി രചിക്കപ്പെട്ടിട്ടുള്ള നടുവത്തച്ഛന്റെ അഷ്ടമിയാത്ര അക്കാലത്തെ ജനജീവിതസാമഗ്രികളെ പരിചയപ്പെടുത്തുന്ന ആധികാരിക രേഖ കൂടിയായി കാണാം. ബാലാമണിയമ്മ. വെണ്‍്മണിസ്മാരക ഗ്രന്ഥം, പുറം14. 170 മണിര്രവാള കാവ്യങ്ങളിലെ അങ്ങാടിവൽൺണനകളെ ഓര്‍മിപ്പിക്കും വിധം വിപണിയിലെ വൈവിധ്യങ്ങളെ വിശദമായി നിരത്തുന്ന ശ്ലോകങ്ങള്‍ അഷടമി യാത്രയെ കേരളീയ ജനജീവിതത്തിന്റെ, (്പത്യേകിച്ചും കേരളമെന്ന ദേശത്തിന്റെ സാമൂഹ്യ ജീവിത്രകമത്തില്‍ വരുന്ന മാറ്റങ്ങളെ വിശ്വസനീയമാം വിധത്തില്‍ വര @ച്ചുകാട്ടുന്നുണ്ട. കടകളില്‍ വില്പനക്കു വെച്ചിട്ടുളള ഈ ചരക്കുകള്‍ പരിശോധി ക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ജനങ്ങളുടെ ജീവിതാവശ്യങ്ങളില്‍ വരുന്ന മാറ്റവും അതിനനുസരിച്ച്‌ കമ്പോളങ്ങള്‍ രൂപപ്പെടുന്നതും കാണാനാവും. വൈക്കത്തഷടമിയ്ക്ക്‌ പല സ്ഥലങ്ങളിലും നിന്ന്‌ കച്ചവടക്കാര്‍ വന്നെത്തി പലതരം സാധനങ്ങള്‍ വില്പനക്കു വെച്ചിരിക്കുന്നതാണ്‌ ഇരുപത്തൊന്നാം ശ്ലോകം മുതല്‍ അമ്പത്തൊന്നാം ശ്ലോകം വരെ വര്‍ണിച്ചിരിക്കുന്നത്‌. കച്ചോടക്കാരനേകം കുടിലുകളിരുഭാ- ഗങ്ങളില്‍ക്കെട്ടി, നന്നായ്‌ വെച്ചോരോരോ പദാര്‍ത്ഥങ്ങളെയതിനകമേ മോടികൂടും പ്രകാരം അച്ഛിന്നാഭം വിളക്കങ്ങിനെ നിരനിരയായ്‌ വച്ചു വാഴുന്നകണ്ടാല്‍ കൊച്ചിക്കന്വോളമെന്നല്ലുടനടിപണിയും ബൊമ്പയും കമ്പമെന്യേ! കൊച്ചിയിലെയും ബോംബെയിലെയും പരിഷ്കൃതമായ കമ്പോളങ്ങളോട്‌ കിടപിടിക്കും മട്ടിലുള്ള വൈക്കത്തെ കച്ചവടസ്ഥാപനങ്ങളെ ഉപഭോഗസംസ്കാര ത്തിന്റെ കടന്നുവരവിന്റെ സൂചനയായി കാണാം. പരിഷ്കാരത്തിനുതകും മട്ടിലുള്ള പലമാതിരി സാധനങ്ങളുടെ വൈവി ധ്യവും ആധിക്യവും ഇതിനടിവരയിടുന്നുണ്ട്‌. 171 “ബങ്കാളനാച്ചീനനെന്നെല്ലാനാട്ടിലെഴുന്ന മറ്റു ഭരണിക്കുട്ടങ്ങള്‍” ചാരുള്ളകട്ടില്‍, വലുതായ കസേര, ഈസിചെയര്‍, പലമാതിരി മേശ, കൈയില്ലാത്ത കസേല, വട്ടച്ചെയര്‍ പണം പിടുങ്ങുന്ന യന്ത്ര ഞ്ഞാല്‍, അയ്യായിരം കെട്ടെങ്കിലുമായി ഒതുക്കിവെച്ചിട്ടുള്ള മെത്തപ്പായ, തഴപ്പായ, തടുക്ക്‌, വീട്ടികൊണ്ടുള്ള കോട്ടപ്പെട്ടി, എഴുത്തുപെട്ടി, ചെറിയ കയ്പെട്ടി, നെടു പ്പെട്ടി തുടങ്ങിയവ ഒരു ഭാഗത്ത്‌. പുതിയ പരിഷ്കാരമായ വസ്ത്രവിധാനങ്ങള്‍ - കോടു, ഷര്‍ട്ട, ഹാഫ്ഷര്‍ട്ടു, ടൈ (കേള്‍ക്ക കഴുത്തിലിയ്യിടെയണിഞ്ഞീടുന്നൊരാപ്പട്ടയും) ബെല്‍ട്ട, തൊപ്പികള്‍, കൂമ്പന്‍ തൊപ്പി ഇവയുടെ കടകള്‍ മറ്റൊരിടത്ത്‌. പലതരത്തിലുള്ള ശീലകള്‍, ശീലക്കുടകള്‍, റാന്തല്‍വിളക്ക്‌, ചിമ്മിനിവിളക്ക്‌ തുടങ്ങിയവ. പട്ടന്‍മാരുടെ പലഹാരങ്ങള്‍ - ഇവയിലെ പലതും അന്ന്‌ കേരളീയര്‍ പരിച യപ്പെട്ടു വരുന്നതേയുള്ളൂ - പാലപ്പം വട ദോശയിഡ്ഡലിയത- ല്ലുപ്പിട്ട റൊട്ടിത്തരം ചേലഞ്ചുന്നൊരു പാല്‍മിഠായി, സുഖിയന്‍, പിട്ടെ,ന്നു തൊട്ടിങ്ങനെ മാലോകര്‍ക്കു ഭുജിക്കുവാന്‍ പലതരം ഭോജ്യങ്ങള്‍ നിര്‍മ്മിച്ചു വ- ച്ചാലോചിച്ചതു വിറ്റു ദമ്പടിപിടു- ങ്ങും പട്ടരൊട്ടല്ലെടോ. 172 പുട്ട്‌ - അത്‌ പൂര്‍ണ്ണമായും ഈഴവന്റെ വകയാണോ അതോ ഇവിടെവന്ന മുസ്ലീമിന്റൈയോ പോര്‍ട്ടുഗീസുകാരുടെയോ സംഭാവനയാണോ എന്ന്‌ നിശ്വയമില്ല. എന്തായാലും ഉണ്ടയും പുട്ടുമൊക്കെ ഈഴവന്റെ വകയെന്നാണ്‌ വെയ്പ്‌. ബ്രാഹ്മണരുടെ ഭക്ഷണവിലക്കുകളെക്കുറിച്ച്‌ ശാങ്കരസ്മൃതിയില്‍ പറഞ്ഞി ട്ടുള്ളത്‌ ... പല്ലുകൊണ്ട്‌ കടിച്ചുതിന്നുന്നതല്ലാതെ ഉരലില്‍ കുത്തിയതൊന്നും ഭക്ഷി ക്കരുത്‌. കഴിയുമെങ്കില്‍ വായുഭക്ഷണമായിരിക്കുന്നതാണ്‌ ഉത്തമപക്ഷം ... അശു ചിയായിട്ടുള്ള ഏതന്നവും ഭക്ഷിക്കരുത്‌ ' എന്നാണ്‌. ദോശയും ഇഡ്ഡലിയും ചട്ടിയപ്പവും വെള്ളയപ്പവും ഹല്‍വായും അല്‍ബു രിയും ഇടിയപ്പവുമെല്ലാം ഇവിടെ ഓരോരോ കാലങ്ങളിലായെത്തിയ കേരളത്തിനു പുറത്തുള്ളവരില്‍നിന്നും വിദേശികളില്‍ നിന്നും ലഭിച്ച വിഭവങ്ങളാണ്‌.” മേല്‍ കൊടുത്ത വിവരണങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍ കേരളീയരുടെ ഭക്ഷ ണക്രമത്തില്‍ വന്ന മാറ്റങ്ങളുടെ അടയാളങ്ങള്‍ ഈ ശ്ശലോകത്തിലുണ്ട്‌. സിന്ദുരം, തീപ്പെട്ടികള്‍, തുടല്‍, കടലാസ്‌, റേസേഴ്സെന്ന കത്തി, പെന്‍സില്‍, മഷികള്‍, ലക്കോട്ട, ബ്ലോട്ടിങ്‌ പേപ്പര്‍, ശീട്ട, സോപ്പ്‌, പശ, പലതരം സ്റീല്‍ പേനകള്‍, പലതരം നുല്‍പ്പെട്ടികള്‍ ഇവയും വില്‍പനയ്ക്കുണ്ട്‌. മുട്ടിച്ചെരുപ്പ്‌, വിലകൂടിയ തോല്‍ചെരിപ്പുകള്‍, മൊട്ടുസൂചി, പലതരം ഉണ്ട നുലുകള്‍, സ്ഫടിക പാത്രങ്ങള്‍, കരിമണി, പൊന്‍മണി ഇവ ഒന്നിച്ചു കോര്‍ത്ത മാല, അടുക്ക്കൂട, ചകലാസ്‌, ബോംബെകിടക്ക, കാര്‍പെറ്റ്‌, ധുളിമെത്ത, തലയിണ, അലൂമിനിയം പാത്രങ്ങള്‍, സോഡാ, പോര്‍ട്ടുവെയിന്‍ ഇവ നിറച്ച കുപ്പികള്‍ പട്ടാള ക്കാരെപ്പോലെ നിരന്നിരിക്കുന്നത്‌, ചീനച്ചട്ടി, കരണ്ടി, കിണ്ടി, തവി, നാരായം, ചട്ട പി. ഭാസ്കരനുണ്ണി. “ഭക്ഷണം”, പമത്താന്‍പതാം നൂറ്റാണ്ടിലെ കേരളം, പുറം 44. “ടി, പുറം 53. ടി, പുറം 44. 173 കം, ചോതനക്കുടം, ഇരുനാഴിക്കുടം, കാല്‍ക്കുടം, താക്കോലുകള്‍ ഇരുമ്പുപാത്ര ങ്ങള്‍ (നാട്ടാര്‍ക്കുതകുന്നയസ്കൃതമതാം പാത്രങ്ങളും കണ്ടു ഞാന്‍) എന്നിവയും കവി കാണുന്നു. പൊന്നുപോലും തോല്‍ക്കുന്ന മുക്കുപണ്ടങ്ങളുടെ വിവരവുമുണ്ട്‌. പൂത്താലി, താലി, വള, തോട, പരന്ന നുലില്‍- ചേര്‍ത്തൊത്തതാകിയ പതക്ക,മുരുണ്ടനുലല്‍, ചാര്‍ത്തുന്ന നല്‍ക്കടക,മാക്കടിസുത്ര, മേവം തീര്‍ത്തന്നുകണ്ടു പല മുക്കുപണിത്തരങ്ങള്‍ എന്നാലതിന്റെ ഗുണവും നിറവും നിനച്ചാല്‍ പൊന്നാലയില്‍ക്കയറുകില്ലിനി മേലിലെന്നും ഇന്നാലപിപ്പതിനു സംശയമില്ല പൊന്നു- തന്നാലെ വില്‍ക്കുക, നമുക്കിനി മുക്കുനല്ലൂ കൊട്ടക്കോരിക, കിണ്ടി, കോരിക, കുടം, വന്‍കുട്ടകം, ചെമ്പ്‌, തൊട്ടി, പുവട്ട, പൂപ്പാലിക, വട്ടച്ചെമ്പുകള്‍, കിണ്ണം തുടങ്ങിയവയും നിരത്തിവെച്ചിട്ടുണ്ട്‌. പരദേശിമാരുടെ കടകളില്‍ കോട്ടാറന്‍ കസവുമുണ്ടു തുക്കിയിട്ടിട്ടുണ്ട്‌. അവര്‍ റോഡിലുടെ പോകുന്നവരെ വിളിച്ച്‌ ആ മുണ്ടുകളുടെ മേന്മ വിവരിച്ച്‌ പാട്ടി ലാക്കുന്നുണ്ട. പല തരത്തിലുള്ള നാഴികമണികളും കാണാന്‍ കഴിയുന്നുണ്ട്‌. സൂചി, ചരട്‌, പാശിച്ചുക്കിണി ഇവകൂടാതെ സ്ത്രീകള്‍ക്കായി കേശങ്ങളും വില്പന യ്ക്കുണ്ട്‌. മറ്റൊരിടത്ത്‌ പലതരം വാഴപ്പഴങ്ങളും മാങ്ങ, ചക്ക തുടങ്ങിയവയും കൂട്ടി യിട്ട്‌ വില്പന നടത്തുന്നു. ഹോട്ടലുകളെക്കുറിച്ചും കവി പറയുന്നുണ്ട്‌. “കാപ്പിയും ചായയും നല്ല 174 സാപ്പാടിനുള്ള വട്ടവും ഏര്‍പ്പെടുത്തീട്ടിരിക്കുന്ന പാര്‍പ്പിടം ത്രകണ്ടു ഞാന്‍ ഇങ്ങനെ അന്നത്തെ ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന സാധന ങ്ങളെക്കുറിച്ച മനസ്സിലാക്കാനുള്ള മാര്‍ഗ്ഗം ഈ കൃതിയിലുണ്ട്‌. ഒന്നും താന്‍ കൂടു തലായി പറയുന്നതല്ല എന്ന്‌ കവി പറയുന്നുമുണ്ട്‌. ഓട്ടുപാത്രം പലതരം കൂട്ടുപാകത്തില്‍ വാര്‍ത്തതും കൂട്ടീട്ടുണ്ടൊരു ദിക്കൊക്കെ- കൂട്ടിച്ചൊല്ലുകയല്ല ഞാന്‍ വൈക്കത്ത്‌ കണ്ട കാഴ്ചകളെല്ലാം യഥാര്‍ത്ഥമായി വര്‍ണിച്ചതാണ്‌ എന്ന്‌ കവി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത്‌ കേരളീയസമുഹജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാകുന്നു. സാഹിത്യവും ദേശീയതയും മലയാളഭാഷയിലും സാഹിത്യത്തിലും വരുത്തിയ പരിഷ്കാരങ്ങള്‍ ക്കൊപ്പം ദേശീയതയെക്കുറിച്ചുള്ള ചിന്തകളും വെണ്‍മണിക്കവികളില്‍ രുപപ്പെട്ടിരു ന്നു. പൂരപ്രബന്ധത്തില്‍ കേരളദേശത്തെക്കുറിച്ച്‌ വെണ്‍മണിമഹന്‍ പരാമര്‍ശിക്കു ന്നത്‌ നേരത്തെ സൂൂചിപ്പിച്ചിട്ടുണ്ട. ഇതിന്റെ തുടര്‍ച്ചകള്‍ വെണ്‍മണിക്കവികളില്‍ പലരിലും കാണാന്‍ സാധിക്കുന്നുണ്ട്‌. ഇതിലേറ്റവും പ്രധാനം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പരിശ്രമങ്ങളാണ്‌. സംസ്കൃതത്തിലുള്ള മഹാഭാര തത്തെ മലയാളത്തിലേക്ക്‌ പദാനുപദം വിവര്‍ത്തനം ചെയ്തതിലുടെ കേരളീയ മായ ഒരു വീക്ഷണം ആ കൃതിയ്ക്ക്‌ കൈവരുത്താന്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ കഴിഞ്ഞു. ഭാഷ വികസിക്കുന്നതോടെ വികസിച്ചുവന്ന ദേശീയതാബോധമാണ്‌ ഇത്തരത്തിലുള്ള ഒരു വിവര്‍ത്തനത്തിലേക്ക്‌ തമ്പുരാനെ നയിച്ചത്‌. 175 കുഞ്ഞിക്കുട്ടന്‍തമ്ധ്താമന്റ്‌ മഹാഭാരത തര്‍ജ്ജമയുട പ്രശസ്തിക്കു കാരണം അതി വലിച്ചുവ്യം തര്‍ജ്ജമ്കെടുത്ത കുറഞ്ഞ സമ യവ്യം മാത്രമല്ല; ശുദ്ധപാഠ൦ എന്ന നിലയിതല്‍്‌ മഹാഭാരതത്തിന്‌ കകൈവന്നിരുന്ന സമസ്ത ഭാരതീയമായ മ്വത്വതലത്തിന്‌ ൧aിച/ സ്വികാര്യത കുടിയാണ്‌, ഒരു ശുദ്ധപാഠം എന്ന നിലയിത്‌ മഹാഭാരതം” രുപം്ചട്ടവരുകയും മുഴുവന ഭാരതമത്തയും ഉശടളക്കാള്ജുന്നു എന്ന മട്ടിത്‌ അതിനൊരു സ്വത്വതലം വികന്സിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ ഈ പദാന്ു പദ തര്‍ജ്ജമ വരുന്നത്‌. പുരാണങ്ങളുടെയും വേദങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന വിവര്‍ത്തനങ്ങളും ഇതിന്റ ഭാഗമാണ്‌. വിശാല! മായ അര്‍ത്ഥത്തിത്‌ ദേശരുപികരണമത്തക്കുറിച്ചുള്ള ചിന്തകള്‍ ഈ വിവര്‍ത്തനങ്ങളിലെ അബ്വോധങ്ങളാണ്‌,” വിവര്‍ത്തനത്തിന്‌ പദാനുപദ വിവര്‍ത്തനരീതിയാണ്‌ തമ്പുരാന്‍ തെരഞ്ഞെ ടുത്തത്‌. എഴുത്തച്ഛന്റേത്‌ സ്വതന്ത്രവിവര്‍ത്തനമായിരുന്നു. പാഠത്തിനും (Text) ആഖ്യാതാവിനും പ്രാധാന്യം നല്‍കുന്ന പാശ്വാതൃധാരയാണ്‌ പദാനുപദ വിവര്‍ത്തനത്തിന്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാനെ പ്രേരിപ്പിച്ചത്‌ എന്നൊരു നിരീക്ഷണം ഉമര്‍ തറമേല്‍ നടത്തുന്നുണ്ട്‌.” ഭാരതീയ ഭാഷകളില്‍ നിന്നും പാശ്വാത്ൃഭാഷകളി ലേക്കും തിരിച്ചും ധാരാളം വിവര്‍ത്തനപരിശ്രമങ്ങള്‍ ഉണ്ടാകുന്ന കാലത്താണ്‌ തമ്പുരാന്റെ ഈ ഉദ്യമം. അതുവരെ കേരളത്തില്‍ നിലനിന്നിരുന്ന വിവര്‍ത്തനരീതി കളില്‍നിന്നും വൃത്ൃസ്തമായ ഒരു രീതി കൈക്കൊളളുന്നതിലുടെ കേരളീയത “ സി. ആദര്‍ശ്‌. വിഭാവങ്ങള്‍ വിനിമയങ്ങള്‍ കൊടുങ്ങല്ഛുരിന്റെ വ്യാവഹാരിക ഭുമിശാ സ്്രം (വളളത്തോൾ വിദ്യാപീഠം, ശുകപുരം, 2013) പുറം 131. ഉമര്‍ തറമേല്‍. “ഇതിഹാസനോവലിനകത്തെ പാഠരൂപീകരണം: അകവും പുറവും”, തീവണ്ടി ഒരു ദേശീയമ്യഗം (ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 2008) പുറം 65 -66. 176 യില്‍നിന്നും ഒരു ദേശീയ സംസ്കാരത്തിലേക്കുളള വിപുലനം കൂടി തമ്പുരാന്‍ സാധ്യമാക്കി. കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ മഹാഭാരതം പരിഭാഷപ്പെടുത്താന്‍ തുടങ്ങു മ്പോള്‍ “കുഞ്ഞിക്കുട്ടന്റെ ചെട്ടിപ്പായസം” എന്നാണത്രേ കൊടുങ്ങല്ലൂരിലെ പണ്ഡി തന്മാരായ തമ്പുരാക്കന്‍മാര്‍ ആ പരിശ്രമത്തെ പരിഹാസരൂപേണ വിശേഷിപ്പിച്ചത്‌. എന്നാല്‍ പിന്നീട്‌ അവര്‍ തന്നെ ആ ഭാഷാന്തരത്തെ അഭിനനിക്കുകയും കൊണ്ടാടുകയും ചെയ്തു എന്നത്‌ സംസ്കൃതത്തിനുമേല്‍ മലയാളഭാഷയ്ക്ക്‌ തന്റേടത്തോടെ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാനുള്ള കെല്പ്‌ നേടിക്കൊടുക്കാന്‍ തമ്പുരാന്‌ സാധിച്ചു എന്നതിന്റെ തെളിവുകൂടിയാണ്‌. കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിതമ്പുരാന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ചരമത്തെക്കുറിച്ചെഴുതിയ മഹകച്ച രമം എന്ന കാവ്യത്തില്‍ “ശുകതാത സമാനനാകുമിസ്ററുകവി” എന്നും “മലയാള ക്ഷിതി ബാദരായണന്‍” എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്‌ കാണുമ്പോള്‍ മലയാളഭാഷയുടെ മഹത്വപ്രഖ്യാപനം കൂടിയായി അതിനെ കണക്കാക്കാം. കേരളത്തിന്റെ നാടോടിവിജ്ഞാനീയ (Folklore) രംഗത്ത്‌ എന്തുകൊണ്ടും പരിഗണന അര്‍ഹിക്കുന്ന ഒരു കൃതിയാണ്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കേരളം മഹാകാവ്യം. ചരിത്രശവേഷണ കുതുകിയായ തമ്പുരാന്‍ കേരളത്തിന്റെ പൂര്‍വ്വ ചരിത്രത്തെ ആവിഷകരിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനായി അദ്ദേഹം കേരളത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ച്‌ അവിടുത്തെ ഐതിഹ്യങ്ങളും നാടോടിപ്പാട്ടുകളും ചരിത്രപാധാന്യമുള്ള സ്ഥലങ്ങളും കണ്ടെത്തുകയും ജാതിമ തവൃത്യാസമോ വലിപ്പച്ചെറുപ്പമോ നോക്കാതെ ആളുകളോട്‌ സംസാരിച്ച്‌ കൂടു തല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഈ കൃതി പൂര്‍ണ്ണമായും രചിക്കാന്‍ അദ്ദേഹത്തിന്‌ കഴി ഞ്ഞില്ല എങ്കിലും ഏഴാം സര്‍ഗം വരെ അച്ചടിച്ചതായി പഴയ മാസികകളില്‍ കാണു 177 ന്നുണ്ട്‌. സ്വന്തം നാടിന്റെ ചരിത്രത്തില്‍ അഭിമാനം കൊളളുന്ന ഒരാള്‍ക്കുമാ്രമേ ഇത്തരത്തിലുള്ള ഒരു സംരംഭത്തിന്‌ മുന്നിട്ടിറങ്ങാനാകു. കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച ഒരു കവിതക്കത്തില്‍ ഓരോ പഴയ ഗൃഹ ത്തില്‍നിന്നും ചരിത്രരഗന്ഥങ്ങള്‍ അന്വേഷിച്ചു കണ്ടെത്താന്‍ ആവശ്യപ്പെടുന്നുണ്ട്‌. (241.78 ന്‌ അയച്ച കത്ത്‌) എന്നാല്‍ച്ചരിത്ര വിഷയത്തില്‍ നമുക്കു ലക്ഷ്യം നന്നായ്ത്തിരഞ്ഞുപല വൃദ്ധഗ്ൃയഹങ്ങള്‍ തോറും തന്നാല്‍പ്പെടുന്നപടി പിട്ടുപറഞ്ഞിളക്കൂ തന്നാല്‍ പെരുത്തു ഗുണമാം കിടയായ്കില്‍ വേണ്ട ......... ഇങ്ങനെ ലഭ്യമായ വസ്തുതകളെ യുക്തൃനുസൃതമായി ക്രമപ്പെടുത്തി കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെ രേഖപ്പെടുത്തി വെക്കുകയാണ്‌ കുഞ്ഞി ക്കുട്ടന്‍ തമ്പുരാന്‍ ചെയ്യുന്നത്‌. കന്യാകുമാരി ക്ഷിതിയാദിയായ്‌ ഗോ- കര്‍ണ്ണാന്തമായ്‌ തെക്കുവടക്കു നീളേ അന്യോന്യമംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടോരു നല്ലരാജ്യം എന്ന്‌ കേരളം മഹാകാവ്യം ഒന്നാം സര്‍ഗ്ഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞുവെക്കു ന്നു. തുടര്‍ന്ന്‌ ശ്രീഭാര്‍ഗവന്‍ പണ്ടു തപട്രപഭാവ- സ്വാഭാവിക പ്രനഡിമദോബലത്താല്‍ ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത ഭൂഭാഗമാണീ സ്ഥലമെന്നു കേള്‍പ്പു 178 എന്നാണ്‌ വിവരിക്കുന്നത്‌. പരശുരാമകഥയെ അപ്പാടെ വിശ്വസിക്കുകയല്ല ഇത്‌ വെറും കേട്ടുകേള്‍വിയാണെന്നാണ്‌ കവി സൂചിപ്പിക്കുന്നത്‌. ശ്രദ്ധേമായ പല സംഗതികളും കേരളം മഹാകാവ്യത്തിലുണ്ട്‌. ജാതി വേര്‍തിരിവുമുലം പാലിക്കേണ്ട അയിത്തത്തെക്കുറിച്ച്‌ പറയുന്നിടത്ത്‌ എല്ലാ മനു ഷ്യരുടെയും ആത്മാവ്‌ ഒന്നാണ്‌ എന്നു കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ സൂചിപ്പിക്കുന്നു. ചണ്ടിത്തമേറും ചില നീചജാതി കണ്ടിത്ര ദുരെയ്ക്കൊഴിയാതടുത്താല്‍ ഉണ്ടിങ്ങു തീണ്ടിക്കുളിയെന്നുവെച്ചു പണ്ടിദ്വിജന്മാര്‍ ശുചിതയ്ക്കുവേണ്ടി എന്നാല്‍ നമ്പൂതിരിമാര്‍ തന്നെ തങ്ങളുണ്ടാക്കിയ നിയമംകൊണ്ട്‌ കുഴങ്ങുകയാണ്‌. അതുകൊണ്ടുതന്നെ ഇതത്ര കാര്യമാക്കേണ്ടതില്ല എന്നാണ്‌ തമ്പുരാന്റെ പക്ഷം. എന്നാലവര്‍ക്കും കുലധര്‍മകര്‍മ്മം വന്നാലതിന്നൊത്തപടിക്കടുക്കാം എന്നാണുചട്ടം, സകലര്‍ക്കുമാത്മാ- വൊന്നാണ്‌ ..... എന്ന പുരോഗമനചിന്ത ഇതില്‍ പ്രകടമാണ്‌. നമ്പുതിരി രാജ്യഭരണം എന്ന രണ്ടാംസര്‍ഗത്തില്‍ ശൂദ്രര്‍ സംസ്കൃതം പഠി ക്കരുതെന്ന നിയമം മലയാളനാട്ടിലില്ലായിരുന്നു എന്നു പറയുന്നുണ്ട്‌ ധിക്കൃതാന്വയജര്‍ ശൂദ്രര്‍ ചെയ്യൊലാ സംസ്കൃതാദ്ധ്യയനമെന്നു നിശ്ചയം സല്‍ക്കൃതാര്യ മലയാള നാട്ടിലി- ല്ലിക്കൃത്രകമമഹോ പുരാതനം 179 അത്യുക്തിയോ പക്ഷപാതമോ കൂടാതെ കേരളദേശത്തെ പ്രാചീന ആചാര ങ്ങളെയും ഐതിഹ്യങ്ങളെയും തന്റേതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ്‌ തമ്പുരാന്‍ ചെയ്യുന്നത്‌. വള്ളത്തോളിലും ഉള്ളൂരിലുമെല്ലാം കാണുന്ന ദേശീയബോധത്തിന്റെ തുടക്കം വെണ്‍മണിക്കവികളിലാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ ഇത്തരം കാവ്യങ്ങള്‍ ഉദാഹരണമായെടുക്കാവുന്നതാണ്‌. പൊതുവില്‍ ദേശചരിത്രചനയില്‍ ആഭി മുഖ്യം കാണിച്ചിട്ടുളളത്‌ പാശ്വാതൃരാണ്‌. കേരളചരിത്രവും സംസ്കാരവുമെല്ലാം രേഖപ്പെടുത്താന്‍ തുടങ്ങിയത്‌ അവരാണെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ഈ അഭിപ്രായം തിരുത്തേണ്ടതുണ്ട്‌ എന്നാണ്‌ വെണ്‍മണിമാരുടെ ആധുനികമായ ചരിത്രവിക്ഷണം ഉള്‍ക്കൊള്ളുന്ന കാവ്യങ്ങളെ മുന്‍നിര്‍ത്തി എടുത്തുപറയേണ്ടത്‌. കേരളത്തിന്റെ പൂര്‍വചരിത്രം പുനഃസൃഷ്ടിയ്ക്കാന്‍വേണ്ടി ചരിത്രസംബ സന്ധിയും ഐതിഹ്യപ്രായമായതുമായ ധാരാളം ഗദ്യലേഖനങ്ങള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ചിട്ടുണ്ട്‌. ്രാദേശികവിജ്ഞാനം രേഖപ്പെടുത്താനുള്ള ഈ ശ്രമം തീര്‍ച്ചയായും ദേശചരിത്രത്തിന്റെ മൂല്യം മനസ്സിലാക്കിയതുകൊണ്ടുതന്നെയാ വണം. അദ്ദേഹം രചിച്ച ഗദ്യ്രബന്ധങ്ങള്‍ ഇവയാണ്‌. കേളികേട്ട നമ്പൂതിരിമാര്‍ (നമ്പൂതിരിമാരെപ്പറ്റിയുള്ള ഐതിഹും) മലയാളത്തിലെ ദേവാലയങ്ങള്‍ (ക്ഷേത്രങ്ങളെക്കുറിച്ച്‌) തൃക്കണാമതിലകം പെരുമനംഗ്രാമം ആലത്തൂര്‍ഗ്രാമം പ്രാചീന കേരളം വെള്ള പദ്മപാദാചാര്യര്‍ ശ്രീശങ്കരാചാര്യക്ഷേരേതം 180 മലയാളവും ബുദ്ധമതവും ശുചീന്ദ്രം കൈമുക്ക്‌ കടവല്ലൂര്‍ അന്യോന്യം കൂറുമത്സരം കുലുക്കമില്ലാവൂര്‍ ഇതുകുടാതെ പുസ്തക്രപദര്‍ശനത്തെപ്പറ്റി ആദ്യമായി മലയാളത്തില്‍ ലേഖനമെഴു തിയതും കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്‌ എന്ന വിവരവും രേഖപ്പെടുത്തിക്കാണു v 28 ന്നുണ്ട്‌. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ മലയാംകൊല്യം എന്ന കാവ്യം കേര ളത്തില്‍ ഓരോ മാസത്തിന്റെയും പ്രകൃതിയെ വര്‍ണിച്ചുകൊണ്ടുള്ളതാണ്‌. കൊ.വ 1082 ചിങ്ങമാസം മുതല്‍ രസികരഞ്ജിനി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കാവ്യം പന്ത്രണ്ട്‌ സര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. ഇത്തരത്തില്‍ കേരളദേശത്തെ കാവ്യത്തില്‍ ആവിഷകരിക്കുകവഴി കേരള ദേശീയതയെക്കുറിച്ചുള്ള ചിന്തകള്‍ സാഹിത്യത്തിലേക്കും ജനമനസ്സുകളിലേക്കും കടത്തിവിടാന്‍ ഈ കവികള്‍ക്ക്‌ കഴിഞ്ഞു. സാഹിത്ൃത്തിനുണ്ടാകേണ്ട ജീവിതബന്ധവും മേന്മയും ഉണ്ടാക്കിയെടു ക്കാന്‍ ശ്രമിച്ചതുകുടാതെ കേരളസമൂഹത്തിന്റെ ആഗ്രഹങ്ങള്‍, അഭിനിവേശങ്ങള്‍ എന്നിവയില്‍ പൂര്‍ണ്ണമായി പങ്കുപറ്റാനും സമകാലിക കേരളീയസമൂഹത്തോടും സംസ്കാരത്തോടും ജീവിതവീക്ഷണത്തോടും നീതിപുലര്‍ത്താനും വെണ്‍മണിക്ക വികള്‍ക്കു കഴിഞ്ഞു. കണ്‍മുമ്പില്‍കണ്ട കാര്യങ്ങളും സ്വയം അനുഭവിച്ച കാര്യ “പുസ്തക്രപദര്‍ശനം” (*ലക്ഷ്മീഭായി', 1909, ഡിസംബര്‍) ഈ ലേഖനം “കുഞ്ഞിക്കു ട്ടന്‍തമ്പുരാന്റെ ഗദ്യലേഖനങ്ങള്‍” എന്ന പുസ്തകത്തില്‍ കാണാം. എസ്‌.കെ.വസ ന്തന്‍ (സമ്പാ), (ഡി.സി.ബുക്‌സ്‌, കോട്ടയം, 1983). 181 ങ്ങളും പുരോഗമനപരമായ കാഴ്ചപ്പാടോടെ പകര്‍ത്തിവെയ്ക്കാനും ഇവര്‍ക്കുക ഴിഞ്ഞു. ഈ പുരോഗമനചിന്ത കൂടുതല്‍ പ്രകടമാവുന്നത്‌ ഈശ്വരാരാധനയില്‍ ഇവര്‍ക്കുണ്ടായ കാലികമായ മാറ്റത്തിലാണ്‌. ഭക്തിയേക്കാള്‍ ഫലിതത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഇവര്‍ രചിച്ച മുക്തകങ്ങളില്‍ നാസ്തികതയേക്കാള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള വൃത്യാസമില്ലായ്മയാണ്‌ പലപ്പോഴും പ്രകടമാ കുന്നത്‌. ദൈവങ്ങളില്‍ കാണുന്ന ദൈവികത്വത്തേക്കാള്‍ വെണ്‍മണിക്കവികള്‍ കാണാന്‍ ശ്രമിച്ചത്‌ ദൈവങ്ങളിലെ മാനുഷികതയാണ്‌. ചേലപ്പറമ്പ്‌ നമ്പൂതിരിയുടെ തണ്ടാര്‍മാതാം രമയ്ക്കോ, തരളമിഴി- ത്തയുലാളാമുമയ്ക്കോ കൊണ്ടാടും മേനകയ്ക്കോ, സരസിജമുഖിയാ- മുര്‍വൃശിക്കോ, ശചിക്കോ വണ്ടാര്‍പുവേണിമാരാലടിമലര്‍പണിയും ഭാരതിയ്ക്കോ, രതിയ്ക്കോ കണ്ടാല്‍ സനന്ദര്യമേറുന്നത- ഴ്കിയ പനയഞ്ചേരി നാരായണിയ്ക്കോ? എന്ന ശ്ലോകത്തില്‍ ദേവലോകത്തിലെ സനന്ദര്യധാമങ്ങളെ പനയഞ്ചേരി നാരായ ണിയുമായി ഉപമിക്കുന്നു. ഈയൊരു മനോഭാവം തന്നെയാണ്‌ വെണ്‍മണി മഹന്‍ നടുവത്തച്ഛന്റെ “വെണ്‍മണി ശ്രീരാമനെ കാണാനിടയായാല്‍ എന്താണ്‌ ആദ്യം ചോദിക്കുക്‌ എന്ന ചോദ്യത്തിന്‌ “അതുപിന്നെ സംശയിക്കാനുണ്ടോ? അങ്ങയുടെ ഭാര്യയെയല്ലേ രാവ 182 ണന്‍ കട്ടുകൊണ്ടുപോയത്‌ എന്നായിരിക്കും” എന്ന മറുപടിയില്‍ കാണുന്നത്‌. വെണ്‍മണിക്കവിസംഘത്തില്‍പ്പെട്ട മറ്റുപലരിലും ഇതിന്റെ അംശങ്ങള്‍ കാണാം. ഒറവങ്കരയുടെ പുമാതല്ലേ കളത്രം? ചപലകളിലവള്‍- ക്കഗ്രഗണ്യത്വമില്ലേ? പൂമെയ്‌ പാമ്പിന്മെലല്ലേ? വിഷമെഴുവനൊ- ന്നുതിയാല്‍ ഭസ്മമല്ലേ? ഭീമഗ്രഹാദിയാദോഗണമുടയ കടല്‍- ക്കുള്ളിലല്ലേ നിവാസം? സാമാന്യം പോലെയെന്തുള്ളതു പറക, നിന- ക്കത്രപൂര്‍ണത്രയീശാ! എന്ന ശ്ലോകത്തില്‍ സാധാരണക്കാര്‍ സവിശേഷമായിക്കാണുന്ന വിഷ്ണുവിന്റെ ഗുണങ്ങ ളെല്ലാം - ഭാര്യയായി സുന്ദരിയായ ലക്ഷമീദേവി, അനന്തസര്‍പ്പത്തിന്റെ പുറത്ത്‌ ശയനം, പാലാഴിയില്‍ വാസം ഇതെല്ലാം കവിയുടെ കണ്ണില്‍ നിസ്താരമാണ്‌. ലക്ഷ്മിയെ ചപലകളില്‍ ഒന്നാമത്തവളായും അനന്തനെ വിഷംചീറ്റി കൊല്ലാന്‍ കഴിവുള്ള ഭയപ്പെടേണ്ട പാമ്പായും, പാല്‍ക്കടലിനെ ഭീമാകാരമായ ജല ജന്തുക്കള്‍ വസിക്കുന്ന കടലായും കാണാന്‍ ഒറവങ്കരയ്ക്കു സാധിക്കുന്നു. ശീവൊളളിയുടെ നിന്നെത്താണുതൊഴുന്നവര്‍ക്കവരപേ- ക്ഷിക്കാതെകണ്ടും, കട- ന്നൊന്നാംക്ലാസുവരം കൊടുത്തു വിടുവാന്‍ തെല്ലുപിശുക്കില്ലതേ എന്നാലാപ്പണി ഞാനെടുക്കുകിലെനി- 183 ക്കെന്നും വരം നീ കൊടു- ക്കുന്നീലായതു ഹന്ത! നിന്നുടെ കുറു- മ്പല്ലേ കുരുംബേശ്വരി ! എന്ന ശ്ലോകത്തിലെ താണുതൊഴുന്നവര്‍ക്കുമാ്രം വരം കൊടുക്കുന്ന ദൈവ ങ്ങളെ പരിഹസിക്കുകകുൂടിയാണ്‌. കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന,-മതേ, നിന്റെയോ? നിന്‍മണാളന്‍ ചൂടില്ലേ പന്നഗത്തെ;-ശ്ൂരി, തവകണവന്‍ പാമ്പിലല്ലേ കിടപ്പു? മാടല്ലേവാഹനം നിന്‍ദയിത;-നതിനെയും നിന്‍്രിയന്‍ മേപ്പതില്ലേ? കൂടില്ലേ തര്‍ക്കമിന്നെന്നുമ രമയെ മട- ക്കും മൊഴിയ്ക്കായ്ത്തൊഴുന്നേന്‍ ശിവന്റെയും വിഷ്ണുവിന്റെയും ഭാര്യമാര്‍തമ്മിലുള്ള സംസാരമായി സങ്ക ല്പിച്ചു രചിച്ചിട്ടുള്ള ഈ ശ്ലോകം വേലിക്കല്‍നിന്നുവക്കാണിക്കുന്ന നാടന്‍പെണ്ണു ങ്ങളുടെ വര്‍ത്തമാനംപോലെ അവതരിപ്പിക്കുന്നു. നടുവത്തച്ഛന്റെ തണ്ണീരല്ലേ തലയ്ക്കെപ്പോഴും, ഒരു ജലദോ- ഷം പിടിച്ചീടുകില്ലേ? വെണ്ണീറല്ലേ ശരീരം മുഴുനുമണിയാന്‍? തേ ചൊറിഞ്ഞീടുകില്ലേ? കണ്ണല്ലേ തിയ്യു കഷ്ടം ! പൂരഹര ! ഭഗവന്‍ ! ചൂടിനും പേടിയില്ലേ? 184 പെണ്ണല്ലേ പാതിദേഹം ? വിരുതകളിതുപോ- ലോര്‍ക്കില്‍ മറ്റാര്‍ക്കുമില്ലേ എന്ന ശ്ലോകവും ദൈവികപരിവേഷങ്ങളെ മുഴുവന്‍ അഴിച്ചെടുത്ത്‌ പകരം മാനുഷി കമായ നിസ്സഹായതകളെ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണ്‌. അന്ധമായ ഈശ്വരവിശ്വാസം കൈമുതലായി സൂക്ഷിച്ചിരുന്ന ഒരു വിഭാഗത്തിന്റെ പിന്‍മുറക്കാരായ ഈ കവികള്‍ ദൈവഭക്തിയേക്കാള്‍ ഫലിത ്രധാനമായ ശ്ലോകങ്ങള്‍ രചിച്ചതിനു പിന്നിലെ യുക്തി എന്താണെന്ന്‌ ചിന്തിക്കേ ണ്ടതുണ്ട്‌. സ്വന്തം ശക്തിയില്‍ വിശ്വസിച്ചുകൊണ്ട്‌ സമുഹ പരിഷ്കരണത്തിന്‌ ഇറ ങ്ങിത്തിരിക്കാന്‍ ഉള്ള മനസ്സാന്നിദ്ധ്യമാണ്‌ ഈ ശ്ലോകങ്ങളില്‍ നിന്ന്‌ വായിച്ചെടു ക്കാന്‍ സാധിക്കുന്നത്‌. സാമുഹൃരംഗത്ത്‌ അക്കാലത്തുണ്ടായ മാറ്റങ്ങള്‍ സാഹിത്ൃത്തിലേക്ക്‌ കട ന്നുവരുന്നതിന്റെ ശക്തമായ സൂചനയാണ്‌ ഇത്തരം രചനകളില്‍ നിന്ന്‌ വായിച്ചെടു ക്കാന്‍ കഴിയുക. കേരളീയ സമൂഹത്തിന്റെ പ്രതിഫലനം വെണ്‍മണിക്കവികളില്‍ ഓരോരുത്തരിലും കാണാന്‍ സാധിക്കുന്നുണ്ട്‌. വളരെ പതുക്കെ മാറിക്കൊണ്ടിരി ക്കുന്ന ആ കാലഘട്ടത്തെ സാഹിതൃത്തിലുടെ പ്രതിഫലിപ്പിക്കുകയായിരുന്നു വെണ്‍മണിക്കവികള്‍ എന്ന്‌ മനസ്സിലാക്കാന്‍ അവരുടെ കാവ്യങ്ങളിലുടെ കടന്നു പോയാല്‍ മതി. എന്നാല്‍ ഇത്‌ എല്ലാകവികളിലും അവരുടെ കാവ്യങ്ങളിലും ഒരു പോലെയല്ല ഗ്രകടമായത്‌. പൂന്തോട്ടത്തച്ഛന്‍ നമ്പൂതിരി മുതല്‍ തുടങ്ങുന്ന സാഹി തൃത്തിലെ ഈ സാമൂഹിക പ്രതിഫലനം ഓരോ കവികളിലൂടെയും ക്രമികമായി വികസിക്കുകയാണുണ്ടായത്‌. പുന്തോട്ടത്തച്ഛന്‍ കേരളീയ ഭൂഗ്രകൃതിയെയും സാധാരണക്കാരെയും കാവ്യങ്ങളിലേക്കാവാഹിച്ചു മാറ്റത്തിന്‌ തുടക്കം കുറിച്ച പ്പോള്‍ വെണ്‍മണി അച്ഛനും മഹനും കുഞ്ഞിക്കുട്ടന്‍തമ്പുരാനും ഒറവങ്കരയും ശീവൊള്ളിയും നടുവത്തച്ഛനും മഹനുമെല്ലാം ഓരോ രീതിയില്‍ അവര്‍ ജീവിച്ച സമൂഹത്തെ തങ്ങളുടെ രചനകളില്‍ രേഖപ്പെടുത്തി ആവിഷ്‌ക്കരിക്കാന്‍ ബോധ 185 പൂര്‍വ്വം തന്നെ ശ്രമിച്ചിട്ടുണ്ട. ഈ ശ്രമത്തില്‍ വായനക്കാരെ വളരെ അമ്പരിപ്പി ക്കുന്ന തരത്തില്‍ ജനവികാരങ്ങളെ ഉള്‍ക്കൊണ്ട്‌ ആധുനിക സാഹിത്യത്തെയും ജനസംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച കവി നടുവത്ത്‌ മഹന്‍ നമ്പു തിരിയാണ്‌. അദ്ദേഹത്തിന്റെ കാവ്യപരിശ്രമങ്ങളെ വേണ്ട രീതിയില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയത്‌ സാഹിത്യ ചരിത്രകാരന്‍മാര്‍ക്ക്‌ സംഭവിച്ച വലിയ ഒരു പിഴവാ ണെന്ന്‌ പറയാതിരിക്കാന്‍ സാധ്യമല്ല. ദേശീയ സ്വാതന്ത്രബോധവും നടുവത്ത്‌ മഹന്‍ നമ്പൂതിരിയും ഭാരതമൊട്ടാകെയുള്ള ജനങ്ങളുടെ സ്വാതന്ത്യവാഞ്ഛയെ മുന്നോട്ടുനയിച്ച വികാരമായിരുന്നു ഗാന്ധി. സ്വാതന്ത്ര്രസമരത്തോടനുബന്ധിച്ച്‌ ദേശാഭിമാന ്രചോദിതമായ അനേകം കാവ്യങ്ങളും രചിയ്ക്കപ്പെട്ടിട്ടുണ്ട. അക്കാലത്ത്‌ നടുവം മഹന്‍ രചിച്ച ഗാന്ധി, ഗാന്ധി വിജയ (്രാര്‍ത്ഥനാശതകം, ആശ്രമ്രവേശം എന്നീ കാവ്യങ്ങള്‍ ഇവര്‍ കാലത്തിനൊപ്പം തന്നെയാണ്‌ സഞ്ചരിച്ചിരുന്നത്‌ എന്നതിന്‌ തെളിവായി ഉയര്‍ത്തിപ്പിടിക്കാവുന്നവയാണ്‌. ഗാന്ധി (മഹാത്മാ) എന്ന പേരില്‍ നടുവംമഹന്‍ എഴുതിയ കാവ്യം ബ്രിട്ടീഷ്‌ ഭരണാധികാരികളെ വെല്ലുവിളിക്കുകയും നിസ്സാരമായി പരിഹസിക്കു കയും ഗാന്ധി എന്ന ശക്തനായ വ്യക്തിയുടെ ഈന്നത്യം തിരിച്ചറിഞ്ഞ്‌ പുകഴ്ത്തു കയും ചെയ്യുന്ന കാവ്യമാണ്‌. രചിച്ച കാലത്ത്‌ മഹത്വം തിരിച്ചറിയപ്പെടാതെ പോയ ഒരു കാവ്യമാണിത്‌. “കവിതാചരിത്രമെഴുതുന്ന കാലത്ത്‌ ഈ കാവ്യം വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്‌ ലജ്ജയോടെ കുറ്റമേറ്റുപറയാന്‍ ഞാനീ സന്ദര്‍ഭം ഉപയോഗ പ്പെടുത്തട്ടെ എന്ന്‌ എം. ലീലാവതി നടുവംകൃതികളുടെ അവതാരികയില്‍ പറയു ന്നുണ്ട്‌.” 1868-1944 കാലഘട്ടമാണ്‌ നടുവം മഹന്റെ ജീവിതകാലം. ഈ കാലഘട്ടം എം. ലീലാവതി. നടുവം കൃതികള്‍, അവതാരിക പുറം 37. 186 ഇന്ത്യന്‍ സ്വവാതന്ത്യസമരം വളരെ സജീവമായ കാലം കുടിയാണ്‌. എന്നാല്‍ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി ഇത്രയും രൂക്ഷമായി ശബ്ദിക്കുന്ന ഒരു കൃതി അതിനുമുമ്പോ ശേഷമോ എഴുതപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്സമരചരിത്രത്തെ ക്കുറിച്ചുള്ള കൃത്യമായ ധാരണയും നടുവം മഹന്റെ കൃതിയെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്യസമര ചരിശ്രവും മലയാള സാഹിതൃത്തില്‍ ഈ സമരത്തിന്റെ സ്വാധീനവും പഠനവിധേയമാക്കുമ്പോള്‍ അതില്‍ പ്രാധാന്യപൂര്‍വ്വം അടയാളപ്പെടു ത്തേണ്ട ഒന്ന്‌ നടുവം മഹന്റെ മേല്‍പ്പറഞ്ഞ മുന്ന്‌ കാവ്യങ്ങളാണ്‌, അന്നത്തെ ഒരു ബ്രാഹ്മണ സമുദായാംഗത്തില്‍ നിന്ന്‌ പ്രതീക്ഷിക്കാവുന്നതില്‍ കൂടുതല്‍ ദേശീയ ബോധം നടുവം മഹന്‍ ഉണ്ടായിരുന്നു എന്നതിന്‌ ഈ കാവ്യങ്ങള്‍ തെളിവാണ്‌. ബ്രിട്ടീഷ്‌ ഭരണത്തെ ഒളിഞ്ഞോ തെളിഞ്ഞോ എതിര്‍ക്കാന്‍ ഭയപ്പെട്ടിരുന്ന അക്കാ ലത്ത്‌ ഈ കവി പ്രകടിപ്പിക്കുന്ന രാഷ്ര്രീയബോധം വിസ്മയിപ്പിക്കുകയും അമ്പര പ്പിക്കുകയും ചെയ്യും. തൊണ്ണുറ്റി രണ്ട്‌ ശ്ലോകങ്ങളാണ്‌ ‘“ഗാന്ധി'യിലുള്ളത്‌. രണ്ടാമത്തെ ശ്ലോക ത്തില്‍ത്തന്നെ ഗാന്ധിജിയുടെ ഒരു യഥാര്‍ത്ഥ ചിത്രം വായനക്കാര്‍ക്ക്‌ മനസി ലാവും വിധം വരച്ചു ചേര്‍ത്തിട്ടുണ്ട്‌. കാശില്ലാത്ത ഇരവാളിപോലെയാണ്‌ ഗാന്ധി ജിയുടെ നടപ്പെന്നും പത്നിയും ഗാന്ധിയും കൂടി സ്വയം വരിച്ച ദാരിദ്യത്തിലാണ്‌ ജീവിതം എന്നും ഈ ശ്ലോകത്തില്‍ പറഞ്ഞുവെയ്ക്കുന്നു. ഗാന്ധിജിയെ തടവിലാക്കിയ (്രിട്ടീഷുകാരെ കവി കണക്കിനു കളിയാക്കു ന്നുമുണ്ട്‌. ഗാന്ധി ഇന്ത്യക്കാരുടെ നന്മയെയും ഉയര്‍ച്ചയെയും മാത്രം ലക്ഷ്യമാക്കി ്രവര്‍ത്തിക്കുന്നയാളാണ്‌. ആ ഗാന്ധി ജയിലിനെയും ആശ്രമതുല്യമായി കണക്കാ ക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു. രുക്ഷമായ പരിഹാസം ഈ കാവ്യത്തില്‍ വേണ്ടു വോളമുണ്ട്‌. കൃസ്ത്യന്മാര്‍ക്കേശു ഹള്ളാവഴകിയ മുസില്‍മാ- ന്മാര്‍ക്ക്‌ ഹിന്തുക്കളായോര്‍- 187 ക്കതൃന്തം സത്യനിതൃര്രഭ തടവിനചില്‍- കാതലെന്നാണു ബോധ്യം നിത്യസ്ഥാനത്തിവണ്ണം പരിചൊടു പരിശോ- ഭിച്ചിടും ഗാന്ധിയില്‍ ദു- ഷകൃത്യം കല്പിച്ച സാക്ഷാല്‍ ജഡ്ജിയവര്‍കളേ! നിങ്ങളെ കൈതൊഴാം ഞാന്‍ എന്ന ഒമ്പതാം പദ്യവും എല്ലിന്മേൽ തൊലി തേച്ച മെയ്യും ഉദരവും, അക്രമം വെല്ലുന്ന ദൃഷ്ടിയും ചിരിച്ച മുഖവും ഒറ്റ വസ്ത്രവും ഒക്കെയായുള്ള ശാന്തരസത്തിന്‌ പര്യായമായ ഗാന്ധിയെ തടവിലിട്ട ന്യായാധിപനെ തൊഴാം എന്നു പറയുന്ന പതിമുന്നാം പദ്യവും ഇത്തരത്തില്‍ വിപരീതാര്‍ത്ഥബോധം ജനിപ്പിക്കുന്നവയാണ്‌. ദക്ഷിണാഥ്രിക്കയില്‍ വെച്ച്‌ ഗാന്ധിജിയ്ക്ക്‌ നേരിടേണ്ടിവന്ന വൈഷമ്യങ്ങ ളുടെ സുചനയും കവി നല്‍കുന്നുണ്ട്‌. സനത്താഥഫ്രിക്കയില്‍ വെച്ചു ഗാന്ധിജിയെ ജയിലിലടച്ച്‌ മർദ്ദിച്ചതും കോട തിയിൽ എത്താന്‍ കഴിയാതാക്കിയതും “വഴിയിലിട്ടെന്തോക്കെയോ ചെയ്തതും” എല്ലാം അവഗണിച്ച്‌ അദ്ദേഹം അവിടെ വിജയം കണ്ടെതുമെല്ലാം കവി വിവരിക്കു ന്നുണ്ട്‌. ദക്ഷിണാ(്ഫിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക്‌ എതി രായി ഗാന്ധിജി നടത്തിയ ്രവര്‍ത്തനങ്ങള്‍ കവി മനസിലാക്കിയിരുന്നു. ഗാന്ധിജിയെ ഒരു പക്ഷേ കൊല്ലാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഗാന്ധി സിദ്ധാന്തത്തെക്കൊല്ലുവാന്‍ ഒരു തോക്കിനും കഴുമരത്തിനും ബോംബിനും കഴി യില്ല എന്നു കവി ഉറപ്പിക്കുന്നു. ജൈലില്‍ കൂട്ടുപിടിച്ചു നീ കലഹമു- ണ്ടാക്കുന്നുവോ? പല്‍ പറി- 188 ച്ചാലിന്നെന്തിഹ വാതുറക്ക കുടിൽ ഞാന്‍ നീര്‍ത്തട്ടെയെന്നോതവേ ചേലില്‍ പുഞ്ചിരിയോടു ഗാന്ധിജിയുടെ പ- ല്ലാഗ്രിക്കരാജ്യത്തിലെ- ജൈജലിന്നുളളധിപന്‍ പറിച്ചതു വിഷ- പ്പല്ലല്ലതോര്‍മ്മിക്കുവിന്‍! എന്ന്‌ താക്കീത്‌ നല്‍കാനും കവി മറക്കുന്നില്ല ബ്രീട്ടീഷുകാരെ നിശിതമായി വിമര്‍ശിക്കുന്ന അനേകം ഭാഗങ്ങള്‍ ഈ കാവൃത്തിലുണ്ട്‌. യുദ്ധകാലത്തു “ലണ്ടന്‍ നഗരിയിലമരും ഗാന്ധി നിങ്ങള്‍ക്കുവേണ്ടി - ബൃദ്ധശ്രമം പ്രയത്നിച്ചതിനൊരു ഫലമ- ദദേേഹമോര്‍ക്കാതിരിക്കെ സദ്ധര്‍മ്മം നാട്ടിലെങ്ങും നിയതമുയരുവാന്‍ വന്‍തപം ചെയ്വതിന്നായ്‌ ബദ്ധപ്പെട്ടേകി ജേലാശ്രമവിജനപദം നിങ്ങരദാര്യവാന്മാര്‍ “ലേഡിസ്മിത്തി'ല്‍ നടന്ന യുദ്ധമതില- MSA ്രയത്നിക്കയാല്‍ “ഫാര്‍ഡിഞ്ചാം' പ്രഭു “കെയിസര്‍ഹിന്തി” മെഡലീ ഗാന്ധിക്കു നല്‍കീടിനാല്‍ റീഡിംഗെന്ന മഹാമഹാ ്രഭുവതില്‍ തൃപ്തിപ്പൊടാഞ്ഞിന്നിതാ “കേഡി” കൂടുകൊടുത്തു നമ്മുടെ മഹാ- ത്മാവിന്നു രണ്ടും രസം 189 പൊതുസേവനത്തിനുള്ള ബഹുമതിയായി 1900-'47 കാലയളവില്‍ ബ്രിട്ടീഷു കാര്‍ നല്‍കിയിരുന്ന കൈസര്‍-ഇ-ഹിന്ദ്‌ എന്ന ഈ ബഹുമതി ഗാന്ധിജിയ്ക്കും ലഭിച്ചിരുന്നു. 1921 ൽ അദ്ദേഹം ഈ ബഹുമതി തിരികെ നല്‍കി. ഗാന്ധിജി സബ്രിട്ടീഷുകാര്‍ക്ക്‌ നല്‍കിയ സഹായത്തിനു പകരമായി ഗാന്ധി ജിക്ക്‌ അവര്‍ ജയില്‍ ജീവിതം സമ്മാനിച്ചതാണ്‌ എന്ന്‌ ഇതില്‍ വിമര്‍ശിച്ചിരി ക്കുന്നു. മലബാറിലെ ഖിലാഫത്ത്‌ പ്രസ്ഥാനത്െക്കുറിച്ചും വാഗണ്‍ ട്രാജഡിയെക്കു റിച്ചും ആനുഷംഗികമായ പ്രസ്താവനകളും ഇതിലുണ്ട്‌. അല്‍പാല്പം കൃഷിയും കഴിച്ചിലിനുപോയ്‌- ത്തട്ടിപ്പറിക്കൊള്ളയെ ന്നേര്‍പ്പാടാക്കിയെഴുന്ന കൂട്ടര്‍ മലബാര്‍ വാഴുന്നോരജ്ജോനകര്‍ തപ്പായിങ്ങനെ മല്ലിടിച്ചു സൊയിര- ക്കേടാ ഖിലാപത്തുകാ- ര്‍ക്കിടപ്പാടൊക്കെ വരുത്തി ദുഷ്ടവികൃതി ക്കുട്ടങ്ങളചുട്ടകള്‍ എന്ന്‌ മാപ്പിള ലഹളയെക്കുറിച്ചും പഞ്ചാബീ മലബാറിതൊക്കെ നിരുപി- ക്കുമ്പോള്‍ കരിങ്കല്ലിനും നെഞ്ചാടും ഡയറാമതാതൊഡയറാ- ത്തോമാസ്സുമമ്പമ്പടാ! അഞ്ചാതുള്ള ജനങ്ങളില്ല കൊലയും കുത്താട്ടവും കൊള്ളയും 190 സഞ്ചാരത്തൊടു ദാഹമാര്‍ന്ന മൃതിയും തീവണ്ടിയില്‍സ്സങ്കടം എന്ന്‌ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല, വാഗണ്‍ട്രാജഡി എന്നിവയെക്കുറിച്ചും രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ ഇന്ത്യക്കാര്‍ മുഴുവന്‍ തടവിലാണ്‌ എന്നാണ്‌ നടുവം മഹന്റെ അഭിപ്രായം. വയ്യേ! സ്വാതന്ത്ര്യമില്ലൊന്നിനുമൊരു പൊഴുതും ദൈവമേ! ചൊന്നതൊക്കെ- ച്ചെയ്യേണം ചെറ്റുമെന്നല്ലവരുടെ തുണിയും വാങ്ങി ജീവിച്ചിടേണം കയ്യേല്ക്കും സര്‍വ്വഭോഗങ്ങളുമരികിലിരു- ന്നൊക്കെയും കാണണം- ഇങ്ങനെ യാതൊരു സ്വാതന്ത്രവുമില്ലാതെ ബ്രിട്ടീഷുകാരുടെ അടിമകളായി ജീവിക്കുന്നതില്‍ കവിയ്ക്കും അമര്‍ഷമുണ്ട്‌. അവരുടെ തുണിയും വാങ്ങി ജീവിച്ചി ടേണം എന്ന പ്രയോഗം ശ്രദ്ധിയ്ക്കുക. വിദേശവസ്ത്രം ബഹിഷീക്കരിക്കേണ്ട താണ്‌ എന്ന ബോധ്യമാണിത്‌. മാത്രമല്ല ഞങ്ങള്‍ മനുജന്മാരാണ്‌ പോത്തുകളല്ല. യുദ്ധം ഞങ്ങള്‍ ഭയക്കുന്നില്ല. സ്വാതന്ത്ര്ത്തിനുവേണ്ടി സമരം ചെയ്ത്‌ ജയിലില്‍ പോകാനും തങ്ങള്‍ക്ക്‌ ഭയമില്ല എന്നെല്ലാം നട്ടെല്ലുയര്‍ത്തിത്തന്നെ കവി പറയുന്നു. മനുഷ്യരെല്ലാം സമന്മാരാണ്‌. എല്ലാ ജാതിക്കാരും ഒരുമിച്ച്‌ മുന്നേറേണ്ട താണ്‌. അയിത്തം ആചരിക്കുന്നത്‌ അജ്ഞാനികളാണ്‌. എന്നിങ്ങനെയുള്ള പുരോ ഗമനാത്മകമായ ചിന്തകളും ഈ കാവ്യം പകര്‍ന്നു നല്‍കുന്നുണ്ട്‌. ഉള്ളില്‍ തുള്ളല്‍ വരായ്ക, ജാതിമതഭേദത്തില്‍ ഭ്രമം കാരണം “ഭള്ളില്‍പ്പെട്ടു മദിച്ചിടായ്ക്‌, എല്ലാം സമമായി വിചാരിക്കുക, പള്ളിയിലും അമ്പല 191 ത്തിലും ഉള്ള ദൈവത്തെ വെവ്വേറെയെന്ന്‌ കരുതിടായ്ക, ശുദ്ധാശുദ്ധങ്ങളെ പിന്‍തുടരുന്നത്‌ അജ്ഞാനമാണെന്ന്‌ മനസ്സിലാക്കുക, മദമാത്സര്യങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കുക, തീണ്ടല്‍ തൊടീല്‍ എന്നിങ്ങനെയുള്ള അനാചാരങ്ങളില്‍ ഉള്ള ദുര്‍വാശി വെടിയുക, ഇങ്ങനെ നടുവം മഹന്‍ ജീവിച്ച കാലത്തെ പുരോഗമ നാശയങ്ങളെ മുഴുവന്‍ അദ്ദേഹം അംഗീകരിക്കുന്നു എന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവ്‌ വേണ്ട. സാഗശ്രാജ്യത്വമേൽക്കോയ്മയ്ക്കെതിരെ സംഘടിച്ചു പ്രവര്‍ത്തിക്കാനും ബ്രിട്ടീഷ്‌ സംസ്കാരത്തെയും ഭാഷയെയും തള്ളിപ്പറഞ്ഞുകൊണ്ട്‌ മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ഭാരതജനതയെ ആഹ്വാനം ചെയ്യുന്നു. ലണ്ടന്‍പിട്ടില്‍ മയങ്ങിടായ്ക, വിലയില്ലാത്ത ഇന്നത്തെ പരിഷ്കാരവും ഭാര തത്തിന്റെ പഴയ മഹത്തായ സ്ഥിതിയും ഓര്‍ക്കുക, ഇന്ത്യയുടെ നിലകേട അക റ്റുക എന്നിങ്ങനെ പറയുന്ന കവി വെള്ളക്കാര്‍ ഇന്ത്യയുടെ അഭിവൃദ്ധിയ്ക്ക്‌ ഉപകാ രമുള്ള വകയല്ല എന്നും തിരിച്ചറിയുന്നുണ്ട്‌. ഇംഗ്ലീഷുകാരുടെ മട്ടില്‍ നടക്കുകയും അവരോട കുറു കാണിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ സ്വന്തം വിലയറിയാത്ത പാവങ്ങള്‍ എന്നാണ്‌ കവി വിശേ ഷിപ്പിക്കുന്നത്‌. സായുബ്ഭാഷപഠിച്ചു ലണ്ടനിലുമാ- പ്പാരീസ്സിലും പോകുകില്‍ സായുജ്യം വരുമെന്നുറച്ചു നിലയും വിഖ്യാതിയും ജാതിയും ആയുസ്സും കളയുന്നു, യോഗൃതനടി - പീടുന്നു, യുൂറോപൃരില്‍ 192 ചായുന്നു വഴികേടിലൊക്കെ; യിവരെ- പ്പാവങ്ങളെന്നോര്‍ക്കണം എന്നും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച ശാസ്ത്രം, ഗീത തുടങ്ങിയുള്ളതഖിലം ചൊല്ചിപ്പഠിപ്പിക്കണം, വസ്ത്രം നാം ഖദറാക്കണം, കളയണം വൈദേശികാഡംബരം അത്രത്ൃര്‍ക്കു പഠിപ്പിനുള്ള വിഷയം നാം താനുറപ്പിക്കണം. ചിത്രം! ലണ്ടനിലെപ്പഠിപ്പു മൂഴുവന്‍ ശുദ്ധം ബയസ്കോപ്പുതാന്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച എന്റ്‌ ഗുരുനാഥല്‍ എന്ന കവിത യാണ്‌ ഗാന്ധിയെക്കുറിച്ച രചിച്ചവയില്‍ ഏറ്റവും ര്രശസ്തമായ മലയാള കാവ്യം. എന്നാല്‍ നടുവം മഹന്‍ പ്രകടിപ്പിക്കുന്ന ദേശീയ രാഷ്ര്രീയബോധവും ധൈര്യവും തന്റേടവും മലയാള സാഹിത്യത്തില്‍ അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല. ഭാര തമ്പവാതന്ത്രയസമരത്തെക്കുറിച്ചുളള പഠനഗവേഷണങ്ങള്‍ക്ക്‌ ഒരു ആധികാരിക രേഖയായി നടുവം മഹന്റെ “ഗാന്ധി” എന്ന കവിതയെ പരിഗണിക്കാം. ഗാന്ധിവിജയ പ്രാര്‍ത്ഥനാശതകം, ആശ്രമ്രവേശം എന്നീ കാവ്യങ്ങളും സമാനമായ ഉള്ളടക്കം ഉള്‍ക്കൊളളുന്നവയാണ്‌. ഗാന്ധിജിയെ ജയില്‍മുക്തനാക്കാനും ഭാരതത്തെ രക്ഷിക്കാനും ജഗദംബി കയോട്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ഗാന്ധിവിജയ പ്രാര്‍ത്ഥനാശതകത്തില്‍ നടുവം മഹന്‍ ചെയ്യുന്നത്‌. 193 ഗാന്ധിജിയെ തുറുങ്കിലടച്ചത്‌ നീിതികേടായി എന്ന്‌ കവി ഈ കാവൃത്തിലും ആവര്‍ത്തിക്കുന്നുണ്ട്‌. എല്ലായിടത്തും അനീതി നിറഞ്ഞ ഭരണമാണെന്നും ജന്മഭു മിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്‌ ഗാന്ധിജി ചെയ്തതെന്നും കവി പറയുന്നു. നൂലുനുറ്റു തുണിനെയ്തു ലണ്ടനെ- പ്പോലുയര്‍ത്തിവിടുമിന്ത്യയാ മഹാന്‍, നാലുനാളിനകമാപ്പദാശ്രിതന്‍ ജേലുവിട്ടുവരണം, ജയിക്കണം ഭാരതഭൂമിയുടെ സനന്ദര്യവും ഐശ്വര്യവുമെല്ലാം കെട്ടുപോയിരിക്കുന്നു എന്നും കവി വിലപിക്കുന്നുണ്ട്‌. ഭാരതക്ഷിതിയുടെ മുടി ചാലില്‍ വീണു കിട ക്കുന്നു കഴുത്തിലെ താലിയും കെട്ടഴിഞ്ഞിരിക്കുന്നു; ചേല്‍ ഇടിഞ്ഞു പോയിരിക്കു ന്നു എന്നിങ്ങനെയുള്ള കല്പനകളിലൂടെ ബ്രിട്ടീഷ്‌ ഭരണത്തോടെ ഇന്ത്യാരാജ്യ ത്തിന്‌ വന്ന വിപത്ത്‌ കവി രേഖപ്പെടുത്തിയിരിക്കുന്നു. മര്‍ദ്ദനമുറകള്‍ കൊണ്ട്‌ നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുന്നു. കോടിക്കണ ക്കിനാളുകളെ ജയിലിലടച്ചിരിക്കുന്നു എന്നിങ്ങനെ സ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോടു ചെയ്യുന്ന ക്രൂരതകള്‍ കവി വിളിച്ചു പറയുന്നുണ്ട്‌. ഗാന്ധി ജയിലിലായതിനു കാരണം ബ്രിട്ടീഷ്‌ ഭരണത്തെ വിമര്‍ശിച്ചതാ ണെന്നും വ്ൃക്തമാക്കുന്നുണ്ട്‌. ലണ്ടനിന്ത്യയിവയെബ്ഭരിപ്പവ- ര്‍ക്കുണ്ടകത്തു പല പക്ഷപാതവും കണ്ടറിഞ്ഞതു വിളിച്ചുചൊന്നചൊ- ല്ക്കൊണ്ട ഗാന്ധി ഗിരിജേ! തുറുങ്കിലായ്‌. വിദേശവസ്ത്രം ബഹിഷകരിച്ച്‌ നമ്മള്‍ തന്നെ നെയ്ത വസ്ത്രങ്ങള്‍ പ്രചരിപ്പിക്കേ ണ്ടതിനെക്കുറിച്ച ഈ കാവ്യത്തിലും കവി ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. 194 ക്ലേശിയായ്ക കളകാശു നമ്മള്‍ വൈ- ദേശികങ്ങള്‍ പരവസ്ത്ര ഭുഷകള്‍ വാശിയായ്ത്തുണികള്‍ ചര്‍ക്കനുറ്റനുല്‍ വീശിനെയ്യുക, നടന്നു വില്‍ക്കുക ശക്തിയീസ്സഹകരിക്കയില്‍ പരം ശക്തികാരൃപരിപാടി പാളിയില്‍ മുക്തിമാര്‍ഗ്ഗമിതുതന്നെ നൊമ്മളില്‍ ഭക്തിയുള്ളവരിതൊക്കെ നോക്കണം കാലഭേദമോ ദേശഭേദമോ ഇല്ലാതെ ആബാലവൃദ്ധം ജനങ്ങളും ഈ (പചാ രണപരിപാടിയിലേക്ക്‌ ഇറങ്ങണം എന്നും സുശീലകളായ വനിതകളും ഇതിനു വേണ്ടി പ്രവര്‍ത്തിക്കണം എന്നും ജയിക്കുന്നതുവരെ എല്ലാവരും ഒത്തൊരുമ യോടെ നില്‍ക്കണം എന്നും കവി എഴുതിക്കാണുന്നു. നിറഞ്ഞുനില്‍ക്കുന്ന ഗാന്ധിഭക്തിയും ഇന്ത്യന്‍ ജനതയുടെ കഷ്ടപ്പാടു കളും [്രിട്ടീഷ്‌ വിരോധവും തന്നെയാണ്‌ ഈ കാവ്യത്തിലെയും വിഷയം. ആശ്രമപ്രവേശം ഇതില്‍നിന്നും വൃത്യസ്തമാണ്‌. കസ്തുര്‍ബായോട്‌ ഗാന്ധി ചെയ്യുന്ന ഉപദേശമാണ്‌ ഇതിലെ പ്രമേയം. താന്‍ സ്്വയം വരിച്ച സന്യാ സാശ്രമത്തിലേക്ക്‌ ഇഴുകിച്ചേരാന്‍ സഹധര്‍മിണിയെക്കുടി പ്രാപ്തയാക്കുന്ന തര ത്തില്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന ഗാന്ധിയെയാണ്‌ ഈ കാവ്യ ത്തില്‍ കാണാന്‍ സാധിക്കുന്നത്‌. ഇത്തരത്തില്‍ സ്വതന്ത്രമായ ഒരു ഭാവന അക്കാ ലത്ത്‌ മറ്റുള്ളവര്‍ക്ക്‌ സങ്കല്പിക്കാന്‍ പോലും സാധ്യമായിരുന്നില്ല എന്നതാണ്‌ ഈ കാവ്യത്തെ ശ്രദ്ധേയമാക്കുന്നത്‌. സഹധര്‍മ്മിണിയെ നിര്‍ബന്ധപൂര്‍വ്വം പുതിയ ജീവിത സാഹചര്യത്തിലേക്ക്‌ കൂട്ടിക്കൊണ്ടു വരികയല്ല ഗാന്ധി ചെയ്യുന്നത്‌. സന്യാസാശ്രമവും ഗൃഹസ്ഥാശ്രമവും ഒരുമിച്ച്‌ കൊണ്ടുപോകാം എന്ന വീക്ഷണ മാണ്‌ ഈ കാവ്യവിഷയത്തെ നുതനമാക്കുന്നത്‌. 195 തന്റെ പത്നിയോട്‌ അതിരറ്റ ആദരവോടെ മനുഷ്യജീവിതത്തിന്റെ മഹത്വ ത്തെക്കുറിച്ച്‌ പല പുരാണകഥകളെ ഉദാഹരിച്ച്‌ വിവരിക്കുന്നതിനിടയില്‍ ഗാന്ധി ജിയെ ജയിലിലേക്ക്‌ കൊണ്ടുപോകാന്‍ ആളെത്തി. ഈ സമയത്ത്‌ തന്റെ പതി യുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും സത്യാഗ്രഹ സമരത്തിലേക്ക്‌ കസ്തുര്‍ബയും പങ്കു ചേരുകയും ചെയ്യുന്നു എന്നുമാണ്‌ കവികല്പന. ഇതില്‍ ഗാന്ധിയുടെ രക്ഷയ്ക്കായി ക്രിസ്തുവിനെക്കൂടി കസ്തൂര്‍ബ പ്രാര്‍ത്ഥിക്കുന്നതായി കാണുന്നു. ക്രിസ്തു ജനരക്ഷയ്ക്കായി ത്യാഗം ചെയ്തതുപോലെയാണ്‌ ഗാന്ധി ജിയുടെ പ്രവര്‍ത്തനങ്ങളും എന്നാണ്‌ കവി സൂചിപ്പിക്കുന്നത്‌. ക്ലേശിച്ചുഴിയുമിജ്ജനങ്ങളുമുഴ- ന്നീടാതിരിക്കേണമെ- ന്നാശിച്ചായതിനായ്‌ തുനിഞ്ഞു വളരെ ക്കാലം ഗ്പയത്നിച്ചവന്‍, വാശിക്കുള്ളിളകാതെ ചെന്നു കുരിശില്‍ തുങ്ങിക്കിടന്നീടിനോ- രേശിക്രൈസ്റ്റടിയന്റെ സല്‍ഗുരുവിനെ പാലിക്കണം കാന്തനെ ഇവിടെ ഗാന്ധിജിയെ കസ്തൂര്‍ബാ ഗുരുവായി പരിഗണിച്ചിരിക്കുന്നു എന്നും കാണാം. ചര്‍ക്കയും നുല്‍നുല്‍പ്പും വിദേശവസ്ത്ര ബഹിഷ്കരണവും ഗാന്ധിഭ ക്തിയും എല്ലാം സാഹിതൃത്തിലേക്ക്‌ കടന്നുവരാനും സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണ ഭാവങ്ങള്‍ കാവ്യങ്ങളിലാവിഷ്ക്കരിക്കാനും മലയാളത്തിലെ കവികള്‍ക്ക്‌ മാര്‍ഗ്ഗ ദര്‍ശകമായത്‌ ഈ രചനകളായിരിക്കണം. എന്നാല്‍ ദേശീയ പ്രസ്ഥാനത്തി ന്റെയും ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെയും ആശയങ്ങള്‍ സാഹിത്ൃയത്തിലാവാഹി ക്കാന്‍ ശ്രമിച്ച വളളത്തോളിനോ ഉള്ളുരിനോ നേരിട്ട ബ്രിട്ടീഷുകാരെ മുഖത്തു 196 നോക്കി പരിഹസിക്കാനും പുച്ഛിക്കാനും നടുവം മഹന്‍ കാണിച്ച ധീരത ഇല്ലാതെ പോയി എന്നു പറയാം. നടുവത്തു മഹമ൯് ഗാന്ധി, ആരശമ പ്രവേശം തുടങ്ങിയ കവിതകള്‍ കാഴ്ചവെയ്ക്കുന്ന അമ്പരച്ഛിക്കുന്ന ദുരവിക്ഷണവ്യം ഉള്‍ക്കാ ഴ്ചയും൦ എഒ൯&് മനസ്സില്‍ തട്ട സാധാരണ കവികള്‍ തിരുന്നാള്‍ മംഗളങ്ങള്‍ എഴുതി കാലയാചനം ചെയ്തിരുന്ന സമയത്താണ്‌ അദ്ദേഹം ഏഷ്യയും ആഥ്ഥിക്കയും മറ്റും ഭരിച്ചിരുന്ന ശവരമാരര നഒട്ടല്ലു നിവര്‍ത്തിനിന്ന്‌ അര്‍ത്ഥമുള്ള വാക്കിനാല്‍ വല്ലുവിളിച്ചത്‌. തമന്നയല്ല, ഗ്ഗീസുൃം൦ം അയര്‍ലണ്ടും ഈജിപ്തും മറ്‌ ഗചാചിന സംസ്ക്യതികളും ഭാരതമത്തച്ചോമലത്തമന്ന കോളന ഭരണത്തിന്റെ ചങ്ങലയിത്‌ കിടക്കുന്ന സഹോദരിമാരായ? അദ്ദേഹം കാണുന്നു. വളളത്തോൾ രംഗത്തെത്തും മുമ്ധാണ്‌ ഇതെന്ന്‌ മറക്കരുത്‌.” നടുവം മഹന്‍ എപ്രകടിപ്പിക്കുന്ന സാമൂഹികവീക്ഷണവും മാനവികതാ ബോധവുമാണ്‌ ദേശീയ സ്വാതന്ത്ര്രസമര്രസ്ഥാനവുമായി മലയാള സാഹി തൃത്തെ അടുപ്പിച്ചത്‌ എന്ന്‌ കാണാം. കൊടുങ്ങല്ലൂര്‍ക്കളരിയില്‍ പയറ്റിത്തെളിഞ്ഞ കവികളുടെ ശൃംഖലയില്‍ അവസാനത്തെ കണ്ണിയാണ്‌ നടുവം മഹന്‍ എന്നാണ്‌ അകവൂര്‍ നാരായണന്‍ മഹനെ വിലയിരുത്തുന്നത്‌. ദേശീയബോധത്തിലേക്കും മാറുന്ന കാവ്യ സങ്കല്പങ്ങളിലേക്കും കണ്ണിചേ രുകയായിരുന്നു ഇദ്ദേഹം ചെയ്തത്‌ എന്ന്‌ വ്യക്തമാണ്‌. നിയോക്ടാസിക്‌ വിഷ്ണുനാരായണന്‍ നമ്പൂതിരി. “ആശംസ്‌, നടുവം കൃതികള്‍ 1, പുറം 48. "അകവൂര്‍ നാരായണന്‍. വണ്‍ങ്മണിപ്രസ്ഥാനം, പുറം 197. 197 ശൈലിയെ പൂര്‍ണമായും വിട്ടു പോരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കിലും അദ്ദേ ഹം ആവിഷ്ക്കരിച്ച ആശയങ്ങള്‍ പ്രബുദ്ധമായിരുന്നു. പ്രാചീനമണിപ്രവാളകാവ്യങ്ങളുടെ തുടര്‍ച്ചയായുള്ള ശൃംഗാരരസ സ്പര്‍ശം വെണ്‍മണിക്കവികളില്‍ തീരെ മാഞ്ഞു പോയിരുന്നില്ലെങ്കിലും അവയെ മറികടക്കാനും കാലത്തിനൊപ്പം മുന്നേറാനുമുള്ള ശ്രമം ഈ കവികള്‍ നടത്തിയത്‌ കാണാതെ പോകരുത്‌. മണിപ്രവാള കാലസാഹിത്ൃത്തില്‍ നിന്ന്‌ ആധുനിക കാല സാഹിത്യത്തിലേക്ക്‌ മലയാള സാഹിത്യത്തെ കൈപിടിച്ചുയര്‍ത്താന്‍ വെണ്‍മണി ക്കവികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ക്ലാസ്റിസിസത്തിന്റെയും നിയോക്ടാസ്സിസത്തിന്റെയും പരിമിതികളില്‍ നിന്ന്‌ കാല്പനികതയിലേക്കും അവിടുന്നങ്ങോട്ട്‌ സാഹിതയ ത്തിലെ വിശാലതകളിലേക്കും മലയാളസാഹിതൃത്തിന്‌ സംഭവിച്ച മാറ്റത്തിന്റെ വേരുകള്‍ വെണ്‍മണി(്പരസ്ഥാനത്തിലാണ്‌ കണ്ടെത്താന്‍ കഴിയുന്നത്‌. മലയാള സാഹിത്യത്തിന്‌ വിപ്ലവാത്മകവും പുരോഗമനപരവുമായ ഒരു മുഖം ലഭിച്ച വെണ്‍ മണിക്കവികളുടെ കാവ്യസപര്യയിലുടെ അത്‌ ജനങ്ങള്‍ അംഗീകരിച്ചിരുന്നു എന്ന തിന്‌ തെളിവാണ്‌ അക്കാലത്തെ ജനങ്ങള്‍ക്കിടയില്‍ ഈ കവികളുടെ കാവ്യ ങ്ങള്‍ക്കുണ്ടായിരുന്ന വമ്പിച്ച പ്രീതി. കാവ്യ ഭാഷയുടെയും വിഷയത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിലൂടെ തങ്ങള്‍ ജീവിച്ച സമൂഹത്തെ മുഴുവന്‍ തങ്ങള്‍ക്കു പിന്വേ നടത്താന്‍ ഈ കവി കള്‍ക്ക്‌ സാധിച്ചു. ജനസാമാന്യം ആവേശത്തോടെ കവിതയെ പിന്‍തുടര്‍ന്ന മറ്റൊരു കാലവും മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല. നവോത്ഥാന ചിന്തകളും ബഹുലമായ സാംസ്കാരികതയും ഉള്‍ക്കൊ ള്ളുന്ന ഈ കവികളുടെ കാവ്യങ്ങളുടെ തുടര്‍പഠനങ്ങള്‍ സാഹിത്യാസ്വാദകര്‍ക്കിട യില്‍ വെണ്‍മണി(്രസ്ഥാനമെന്ന സാഹിത്യ്രസ്ഥാനത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ കള്‍ നീക്കേണ്ടതിന്‌ ആവശ്യമാണ്‌. 198 വെണ്‍ മണിവഡ്രസ്ഥാനത്തിന്റെ സ്വാധീനം പില്‍ക്കാല മലയാള സാഹിതൃത്തില്‍ സാഹിത്യരംഗത്ത്‌ പുരോഗമനാത്മകവും പരീക്ഷണാഭിമുഖ്യപരവുമായ നിലപാടുകള്‍ സ്വീകരിച്ച വെണ്‍മണി(്പരസ്ഥാനം പിന്നീടുവന്ന കവികളെയും കവിതാപ്രസ്ഥാനങ്ങളെയും നേരിട്ടും അല്ലാതെയും സ്വവാധീനിച്ചിട്ടുണ്ട്‌. ഈ ഗ്സ്ഥാനത്തിന്റെ നേരിട്ടുള്ള പിന്തുടര്‍ച്ചക്കാരനായി വള്ളത്തോള്‍ നാരായണമേ നോനെ എടുത്തു കാണിക്കാന്‍ കഴിയും. വെണ്‍മണിവപ്രസ്ഥാനത്തോട്‌ വള്ളത്തോ ളിനുണ്ടായിരുന്ന ചായ്വ്‌ അകവൂര്‍ നാരായണന്‍ ഉവ്വണ്മണിപ്രസ്ഥാനം എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിച്ചിട്ടുണ്ട. വള്ളത്തോള്‍ സ്വതന്ത്രമായി രചിച്ച കാവ്യങ്ങളില്‍ പോലും വെണ്‍മണി ശൈലിയുടെ നിഴല്‍ കാണാനാവുന്നുണ്ട്‌. വെണ്‍മണിമാ രുടെ കവിതയെ കാലോചിതമായ പരിഷ്കാരമനുസരിച്ച്‌ തങ്കപ്പട്ടുറവുക്കയിടുവിക്ക യാണ്‌ വള്ളത്തോള്‍ ചെയ്തത്‌ എന്നാണ്‌ അകവൂരിന്റെ അഭിപ്രായം.” വള്ളത്തോളിനൊപ്പം കാവ്യരചനയില്‍ മുഴുകിയിരുന്ന കുറ്റിപ്പുറത്ത്‌ കേശ വന്‍ നായര്‍, കിട്ടുണ്ണിനായര്‍, വള്ളത്തോള്‍ ഗോപാലമേനോന്‍ തുടങ്ങിയവരിലും പിന്നീടുവന്ന ചങ്ങമ്പുഴ, കുഞ്ഞിരാമന്‍ നായര്‍, പി.ഭാസ്കരന്‍, ഒളപ്പമണ്ണ, വയലാര്‍ എന്നിവരിലും കാണുന്ന കോമള പദരചനാശൈലിയും ഗ്രയോഗവിശേഷങ്ങളും വെണ്‍മണിവപ്രഭാവമുള്ള വള്ളത്തോള്‍ശൈലിയുടെ പിന്തുടര്‍ച്ചയാണെന്നു കാണാം. ശക്തിയുടെ കവി എന്ന്‌ ഖ്യാതി നേടിയ ഇടശ്ശേരി ഗോവിന്ദന്‍നായര്‍ തന്റെ കവിതയ്ക്ക്‌ വളക്കുറുളള മണ്ണൊരുക്കിയത്‌ വെണ്‍മണിക്കവികളാണെന്ന്‌ അനുസ്മരിച്ചിട്ടുണ്ട. അദ്ദേഹത്തിന്റെ ശീവൊള്ളി സ്മരണ എന്ന കവിത തന്നെ ഇതിന്‌ മതിയായ തെളിവ്‌ തരുന്നു. (അനുബന്ധം ഒന്ന്‌ നോക്കുക). മലയാളസാഹിത്യം കാല്‍പനികപ്രസ്ഥാനത്തിലേക്ക്‌ കാലുന്നുന്നത്‌ വെണ്‍മ ണിപ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ്‌. വെണ്‍മണിക്കവികള്‍ തുടങ്ങിവെച്ച അകവൂര്‍ നാരായണന്‍. മവണ്‍്മണ? (സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി, 2005) പുറം 118. 199 ഖണ്ഡകാവ്യ രചനകളാണ്‌ കാല്പനിക്രപസ്ഥാനകാവ്യങ്ങള്‍ക്ക്‌ മാതൃക എന്ന്‌ പറ യാന്‍ കഴിയും. വിവര്‍ത്തനകൃതികളുടെ രചനയിലൂടെ മലയാളസാഹിതൃത്തിന്‌ മുതല്‍ക്കു ട്ടുണ്ടാക്കാന്‍ വള്ളത്തോളിനും മറ്റും കഴിഞ്ഞും വെണ്‍മണിമാര്‍ തുടങ്ങിവെച്ച വിവര്‍ത്തന പരിശ്രമങ്ങളുടെ വിജയത്തിലൂടെയാണ്‌. മലയാളത്തിലെ ചെറുകഥക ളുടെ ആദ്യരുപങ്ങളും വെൺമണിമാരുടെ കഥാകാവ്യങ്ങളില്‍ കണ്ടെടുക്കാം. ദേശീയപ്രസ്ഥാനത്തിലേക്ക്‌ മലയാളകവിതയെ അനായാസം നയിക്കാന്‍ നടുവം മഹന്‍ കഴിഞ്ഞത്‌ നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട.“. ഈ വഴിയാണ്‌ വള്ള ത്തോളും തിരഞ്ഞെടുത്തത്‌. ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തെ സ്വാധീനിക്കുകയും മുന്നില്‍നിന്ന്‌ നയിക്കുകയും ചെയ്ത വള്ളത്തോളിനോടൊപ്പ മാണ്‌ കേരളവര്‍മ്മ ്രസ്ഥാനത്തോടൊട്ടിനിന്ന ഉള്ളൂരും രാജരാജവര്‍മ്മ പ്രസ്ഥാന ത്തോട്‌ കൂറുകാണിച്ച കുമാരനാശാനും നിലകൊണ്ടത്‌. ഇവര്‍ തെളിച്ച വഴി യിലൂടെയാണ്‌ പിന്നീട മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുണ്ടായത്‌. ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടുകാലം മലയാളകവിതയില്‍ സ്വാധീനം ചെലു ത്തിയ ഈ പ്രസ്ഥാനം അതുവരെയുള്ള കാവ്യസങ്കല്പങ്ങളെ മുഴുവന്‍ ഉടച്ചു വാര്‍ത്ത അത്യാധുനിക കവിതയുടെയും ഉത്തരാധുനിക കവിതയുടെയും കാലം വരെ മലയാളകവിതയില്‍ നിലനിന്നു. ഇങ്ങനെ നോക്കുമ്പോള്‍ വെണ്‍മണിഡ്രസ്ഥാനത്തിന്റെ ഒഴുക്ക്‌ നിലച്ചു പോകുകയല്ല, പിന്നീടു വന്ന കവികളിലൂടെ പ്രതൃക്ഷമായും പരോക്ഷമായും മല യാള സാഹിത്യത്തെ മുന്നോട്ടു നയിക്കുകയാണുണ്ടായത്‌ എന്ന്‌ തിര്‍ച്ചയാക്കാം. ൦ സാഹിതൃനവോത്ഥാനത്തിന്‌ തുടക്കം കുറിച്ച ര്രസ്ഥാനമാണ്‌ വെണ്‍മണി പ്രസ്ഥാനം. 200 ൦ മാറുന്ന കാലത്തെ രചനകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ വെണ്‍മണിക്കവികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ ഓരോ കവികളിലും ഓരോ മട്ടിലാണ്‌ (്പകടമായത്‌. ൦ മനുഷ്യജീവിതവപ്രശ്നങ്ങളെ കാവ്യത്തിന്‌ വിഷയമാക്കാന്‍ ശ്രമിക്കുന്നതോ ടൊപ്പം സമുഹവിമര്‍ശനവും ഇവര്‍ ലക്ഷ്യമാക്കി. ൦ ദേശീയബോധം എപ്രചരിപ്പിക്കുകയും ദേശീയസമരചരിത്രത്തിന്റെ ഭാഗമാ കാന്‍ ശ്രമിക്കുകയും ചെയ്ത കവികള്‍ വെണ്‍മണി പ്രസ്ഥാനത്തെ ശ്രദ്ധേ യമാക്കുന്നു. ഇത്‌ മലയാളസാഹിത്യചരിത്രത്തില്‍ വേണ്ട രീതിയില്‍ രേഖ പ്പെടുത്തപ്പെട്ടിട്ടില്ല. ൦ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെക്കുറിച്ചും മനുഷ്യപുരോഗതിയെക്കുറിച്ചും വെണ്‍മണിക്കവികള്‍ക്കുണ്ടായിരുന്ന നിലപാടുകളും പുനര്‍നിര്‍ണയം ചെയ്യേണ്ടതുണ്ട്‌. ൦ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളെ സാഹിതൃത്തിലുടെ ആവിഷ്കരി ക്കാനും കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ സ്വയം പാകപ്പെടാനും ശ്രമിക്കു കയും അതില്‍ ഈ കവികള്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 201 GVA SIWMo 5 AIZBSDOIDMIAYD ഗദ്ൃത്തിലേക്ക്‌ വെണ്‍മണിഡ്രസ്ഥാനത്തെ ഒരു ജനകീയ പ്രസ്ഥാനമായും ജനാധിപത്ൃമു ല്യമുള്‍ക്കൊള്ളുന്ന മുന്നേറ്റമായും വിലയിരുത്തുമ്പോള്‍ ഈ ഡ്രസ്ഥാനത്തിന്റെ പിറവിക്ക്‌ അരങ്ങൊരുക്കിയ കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ സവിശേഷതകളെ പരിഗണിക്കേണ്ടതുണ്ട്‌. ഈ ഗുരുകുലം പരമ്പരാഗതമായ ഗുരുകുലങ്ങളില്‍ നിന്ന്‌ വ്യത്യസ്തവും വിശാലവുമായ വീക്ഷണം വെച്ചു പുലര്‍ത്തിയിരുന്ന ഒന്നായിരുന്നു എന്ന്‌ കാണാം. “വിദ്യാ സ്മത്‌ പരദേവതാ” എന്നാണ്‌ ഇവരുടെ ആപ്തവാക്യം. ഇതിനു യോജിച്ച വിധത്തില്‍ വിജ്ഞാനം ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും പകര്‍ന്നു കൊടുക്കുന്ന ഒരന്തരീക്ഷം കൊടുങ്ങല്ലൂര്‍ ഗുരുകുലത്തില്‍ നിലനിന്നി രുന്നു. അവര്‍ണജാതിയില്‍പ്പെട്ടവരെയും അവിടുത്തെ തമ്പുരാക്കന്മാര്‍ ശിഷ്യരായി സ്വീകരിച്ചിരുന്നു എന്നത്‌ അക്കാലത്ത്‌ അവര്‍ പ്രകടിപ്പിച്ച പുരോഗമന ചിന്തയ്ക്ക്‌ തെളിവാണ്‌. മകാട്ുങ്ങല്ലൂര്‍ക്കളര, അതിന്റെ ആനച്ഛടിവാതിത്‌ വിദ്യാകാംക്ഷികളായ അവര്‍ണ ജാതിക്കാര്‍ക്കും തുറന്നു കൊടുത്തിരുന്നു. ആ കാലഘട്ടവും കോവില കത്തിന്റെ രാജകിയപദവിയും പരിഗണിച്ചാത്‌ വിദ്യാദാനത്തിത്‌ അവിടത്ത തമ്പുരാക്കന്മാര്‍ ഗ്രദര്‍ശിച്ചിച്ച ഈ വിശാലമനസ്കത സ്തൃുത്യര്‍ഹമദ്ത' എന്ന്‌ പി.ജി.പുരുഷോത്തമന്‍പിളളയും ജാതിമര്യാദകള്‍ കര്‍ശനമായ? പരിപാലിച്ചു പോന്നിരുന്ന ആ കാലഘട്ടത്തില്‍, സ്വാഭാവികമായും അവര്‍ണ വിദ്യാര്‍ത്ഥികള്‍ക്കു കോവിലകത്തു യഥഷ്ടം (്രവേശിക്കാന്ും മറ്റു വിദ്യാര്‍ത്ഥികളുമായ? ഇടപഴകു വാനും സ്വാതശ്ത്യമന്ുുവദിച്ചിരുന്നില്ല. തമ്ധ്യരാക്കന്മാര്‍ പടിച്ചുര മാളികയിത്‌ വച്ച്‌ ' പി.ജി.പുരുഷോത്തമന്‍പിള്ള. “കൊടുങ്ങല്ലൂര്‍ കളരിയിലെ അന്തേവാസികശ്‌, ഭാഷാപോ ഷിണ (1987, ജൂണ്‍- ജൂലൈ) പുറം 89. 202 അവര്‍ക്ക്‌ ്രത്യേകമായ? ക്ലാമസ്തടുക്കുകയായിരുന്നു പതിവ്‌ എന്ന്‌ കെ.ടി.രാമ വര്‍മയും ഇതേക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. അന്ന്‌ സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളെ അതിനകത്തു നിന്നു തന്നെ പൊളിച്ചുകളയാനുള്ള ഒരു ശ്രമമാണിത്‌. ഇത്തരത്തില്‍ കൊടുങ്ങല്ലൂര്‍ കള രിയില്‍നിന്ന്‌ പരിശീലനം നേടിയവരാണ്‌ കുണ്ടനി ഗോവിന്ദനാശാന്‍, കെ.പി.കറു പ്പന്‍ തുടങ്ങിയ (്പമുഖര്‍. കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ പുരോഗമനപരമായ മറ്റൊരു മുഖം സ്ത്രീ വിദ്യാഭ്യാസത്തില്‍ അവര്‍ പ്രകടിപ്പിച്ച താല്‍പര്യമാണ്‌. സ്ത്രീകള്‍ പഠിപ്പിച്ചിരു ന്നതും സ്ത്രീകള്‍ക്ക്‌ പഠിയ്ക്കാന്‍ സനകര്യം നല്‍കിയിരുന്നതുമായ ഒരു ഗുരുകു ലവും ഇതായിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഗുരുക്കന്‍മാരില്‍ മുത്തശ്ശിയായ കൊച്ചു തമ്പുരാട്ടിയും ഉള്‍പ്പെടുന്നുണ്ട്‌. കൊടുങ്ങല്ലൂര്‍ കൊച്ചിക്കാവു തമ്പുരാട്ടി കൊച്ചിയിലെ രാജകീയ പണ്ഡിത സദസില്‍നിന്നു “പണ്ഡിതരാജന്‍പട്ടം” ലഭിച്ച വിദുഷിയായിരുന്നു. വിവേകാനന്ുസ്വാമി 1892 ല്‍ കൊടുങ്ങല്ലൂരെത്തിയതായും കൊടുങ്ങല്ലൂര്‍ കോവിലകത്തെത്തിയ അദ്ദേഹം അവിടുത്തെ തമ്പുരാട്ടിമാര്‍ സംസ്കൃതത്തില്‍ സംസാരിച്ചത്‌ കേട്ട അത്ഭുതപ്പെടുകയും ചെയ്തതായി പറഞ്ഞു കേട്ടിടുണ്ട്‌. സവര്‍ണാവര്‍ണ ഭേദമില്ലാതെ ഏതു വിഭാഗത്തിലുംപെട്ട സ്ത്രീകള്‍ക്ക്‌ വിദ്യ നിഷേധിച്ചിരുന്ന അക്കാലത്ത്‌ ഇതൊരത്ഭുതം തന്നെയായിരുന്നു. അന്നുവരെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഗുരുകുലങ്ങളില്‍ നിന്ന്‌ ഏറെ വൃത്യസ്തമായിരുന്നു കൊടുങ്ങല്ലൂര്‍ ഗുരുകുലം. അത്‌ ഒരു അടഞ്ഞ വ്യവ സ്ഥയായിരുന്നില്ല. മറ്റ വിജ്ഞാന ശാഖകള്‍ക്കൊപ്പം ഭാഷാകവിതയ്ക്കും അവിടെ “കെ.ടി. രാമവര്‍മ. കുഞ്ഞിക്കുട്ടന്‍ തന്ധുരാന്‍, പുറം 19. 203 സ്ഥാനം ലഭിക്കുന്നത്‌ ഈയൊരു മനോഭാവത്തിന്റെ തണലിലാണ്‌. സമൂഹ ത്തിന്റെ നാനാതുറകളില്‍പ്പെട്ട കവികള്‍ക്കും കവിയശഃ:(്രാര്‍ത്ഥികള്‍ക്കും ബന്ധപ്പെ ടാനും ഗുരുകുലത്തിലെ കവിതക്കളരി വഴിയൊരുക്കി. പത്തൊന്‍പതാം നൂറ്റാ ണ്ടിലെ ഭാഷാപദ്യശൈലിയുടെ കാതലായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ ഈ കള രിയായിരുന്നു. തെക്ക്‌ തിരുവിതാംകുറില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേത്യ ത്വത്തില്‍ ഭാഷാപോഷണശ്രമങ്ങള്‍ ഇതിനു സമാന്തരമായി നടക്കുന്നതും ഈ കാലത്താണ്‌. കൊല്ലവര്‍ഷം 1020 മുതല്‍ 1090 വരെയാണ്‌ കേരളവര്‍മ്മയുടെ ജീവിതകാ ലം. ഇക്കാലത്തിനിടയ്ക്ക്‌ മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പി ക്കുന്നതിന്‌ തന്നെക്കൊണ്ടാവുംവിധം അദ്ദേഹം പരിശ്രമിച്ചു. ബഹുഭാഷാ പണ്ഡി തനും കലാസാഹിതൃരംഗങ്ങളില്‍ അതീവ തത്പരനുമായിരുന്നു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍. തിരുവിതാംകൂര്‍ രാജകുടുംബാഗമായ അദ്ദേഹത്തിന്‌ ഭരണകര്‍ത്താക്കളുടെ പ്രോത്സാഹനവും സഹായവും ലഭിയ്ക്കുകയും ചെയ്ത തോടെ സാഹിത്യച്രകവര്‍ത്തിയായി ഉയരാന്‍ കഴിഞ്ഞു. സംസ്കൃതവും ഇംഗ്ലീഷു മായിരുന്നു അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ച ഭാഷകള്‍. ഈ ഭാഷകളില്‍ അഗാ ധമായ പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മുപ്പതോളം സംസ്കൃത കൃതി കള്‍ അദ്ദേഹം രചിട്ടുണ്ട്‌. ഭാഷാകൃതികള്‍ പതിനാലെണ്ണം വരും. മയുരസന്ദേശം എന്ന സന്ദേശകാവ്യം, ൭൭ദവദഭയാഗം എന്നിവ സ്വതന്ത്ര ഭാഷാകൃതികളാണ്‌. അമ രുകശതകം, അന്യാപദേശശതകം, അഭിജ്ഞാനശാക്ുന്തളം ഇവ വിവര്‍ത്തനങ്ങളാ ണ്‌. ഇത്‌ കൂടാതെ സോമവാര്രവതം, ഹന്യൃമദുത്ഭവം, മത്സ്യ വല്ലഭ വിജയം, (ധുവച। രിതം, (്രലംബ്വവധം, പരശുരാമവിജയം എന്നിങ്ങനെ ആറ്‌ ആട്ടക്കഥകളും ഭാഷാ കൃതികളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ അഭിജ്ഞാന ശാകുന്തളം, മയുരസന്ദേശം എന്നീ കാവ്യങ്ങളാണ്‌ വലിയകോയിത്തമ്പുരാനെ ഏറെ പ്രശസ്തനാക്കിയത്‌. 204 1881 ല്‍ അദ്ദേഹം രചിച്ച ശാകുന്തളം പരിഭാഷയാണ്‌ മലയാള നാടക വിവര്‍ത്തന ത്തിന്‌ നാന്ദികുറിച്ചത്‌. ഇംഗ്ലീഷ്‌ പരിജ്ഞാനം വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സംസ്കൃത ത്തോടും മണിപ്രവാള ശൈലിയോടുമായിരുന്നു ആദ്യകാലത്ത്‌ അദ്ദേഹത്തിന്‌ കൂടുതല്‍ അടുപ്പം. തിരുവിതാംകൂറിലെ സ്കൂള്‍ വിദ്യാഭ്യാസം പ്രോത്സാഹിക്പിക്കു ന്നതിന്റെ ഭാഗമായി ആയില്യം തിരുനാള്‍ മഹാരാജാവ്‌ 1866 ല്‍ പാഠപുസ്തക കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ആദ്യ അധ്യക്ഷനായി അണ്ണാജിരായരെ നിയ മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ഇരുപത്തിരണ്ടാമത്തെ വയ സ്സില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‌ പാഠപുസ്തകക്കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. സ്കൂളുകളില്‍ പഠിപ്പിക്കാന്‍ ഗദ്യപുസ്തകങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ തമ്പുരാന്‍ അതിനു മുന്നിട്ടിറങ്ങി. കമ്മറ്റിയുടെ നേതൃത്വ ത്തില്‍ ഓരോ ക്ലാസിലേക്കും ആവശ്യമായ പാഠാവലികള്‍, വിജ്ഞാനമഞ്ജരി, തിരുവിതാംകൂര്‍ ചരിത്രം, ഇന്ത്യാചരിത്രം, ഭൂമിശാസ്ത്രം, തുടങ്ങി വിവിധ വിഷയ ങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പുസ്തകങ്ങള്‍ തയ്യാറാക്കേണ്ടിവന്നു. ഈ ആവശ്യ ത്തിലേക്കായി ഇംഗ്ലീഷ്‌ ഗദ്യമാതൃകയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഇങ്ങനെ ആധു നിക മലയാള ഗദ്യത്തിന്റെ സമുദ്ധാരകനായി കേരളവര്‍മ്മ വലിയകോയിത്തമ്പു രാൻ മലയാള ഭാഷയില്‍ പുതിയൊരു മുന്നേറ്റത്തിന്‌ തുടക്കം കുറിച്ചു. തിരുവിതാം കൂര്‍ ദേശത്ത്‌ അനേകം പേര്‍ ഇദ്ദേഹത്തിന്‌ പിന്തുണയുമായി സാഹിത്യരംഗത്ത്‌ നിലയുറപ്പിച്ചു. പദ്യരചനയില്‍ നിയോക്സാസിക പാരമ്പര്യത്തെത്തന്നെയാണ്‌ അദ്ദേഹം പിന്തുടര്‍ന്നത്‌. കൃത്രിമത്വം അദ്ദേഹത്തിന്റെ രചനകളെ സാധാരണക്കാരില്‍ നിന്ന കറ്റി എന്നിരുന്നാലും വടക്കും തെക്കുമായി അന്ന്‌ ഉണ്ടായിരുന്ന സാഹിതൃകാരന്മാ രെല്ലാം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ ഭാഷാ സാഹിത്യച്രകവര്‍ത്തി യായി അംഗീകരിച്ച്‌ ആദരിച്ചു. സാഹിത്ൃയസംബന്ധിയായ എല്ലാ വിഷയങ്ങളിലും 205 ഇദ്ദേഹമായിരുന്നു അവസാന വാക്ക്‌. ഇദ്ദേഹത്തിന്റെ നിയോക്ലാസിക്‌ ശൈലി പിന്തുടര്‍ന്ന്‌ കാവ്യ രചന നടത്തിയ തെക്കന്‍ കവികളില്‍ പ്രമുഖനാണ്‌ ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനോടൊപ്പം ഭാഷാഭിവൃദ്ധിയ്ക്കായി ്രയത്നിച്ച ഏ.ആറിന്റെ സാഹിത്യാദര്‍ശങ്ങള്‍ അമ്മാവനില്‍നിന്ന്‌ ഏറെ വ്യത്യ സ്തമായിരുന്നു. കേരളവര്‍മ്മയുടെ യാഥാസ്ഥിതികകാവ്യ സങ്കല്പങ്ങളില്‍ നിന്നു മാറി കാലത്തിനൊത്ത പരിഷ്കാരങ്ങള്‍ക്കൊപ്പ മായിരുന്നു ഏ.ആറിന്റെ നില. അന്നുവരെ സാഹിത്യകാരന്മാര്‍ക്ക്‌ ലഭ്യമാകാതിരുന്ന വലിയൊരു സനകര്യം പത്തൊന്‍പതാം നൂറ്റാണ്ടിലെ സാഹിതൃകാരന്മാര്‍ക്ക്‌ ഉണ്ടായി. തപാല്‍, അച്ചടിയുടെ ആവിര്‍ഭാവത്തോടെ പ്രചാരത്തില്‍ വന്ന പത്രമാസികകളുടെ വികാസം എന്നിവയാണവ. അന്നുവരെ പറയുന്നതും കേള്‍ക്കുന്നതുമായ കാര്യ ങ്ങളായിരുന്നു അറിവിനടിസ്ഥാനമായിരുന്നതെങ്കില്‍ എഴുതിയതും അച്ചടിക്കപ്പെ ടുതും വായിച്ചതുമായ കാര്യങ്ങളിലേക്കുകൂടി ജ്ഞാനാനുഭവങ്ങള്‍ പരിവര്‍ത്തിപ്പി ക്കപ്പെട്ടു. അച്ചടിയ്ക്കപ്പെടുന്നതു വായിക്കുന്ന സഹൃദയരില്‍ എല്ലാ വിഭാഗ ത്തില്‍പ്പെട്ടവരും ഉള്‍പ്പെട്ടു. പത്രപവര്‍ത്തനവും സാഹിതൃരചനയും ബഹുജന ങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായി. എഴുത്തുകാരനും വായനക്കാ രനും പരസ്പരം ഇടപെട്ടുകൊണ്ടും സ്വാധീനിച്ചുകൊണ്ടും നവീകരിക്കപ്പെടു കാലം കൂടിയാണിത്‌. പലയിടങ്ങളിലായി ആരാലും അറിയപ്പെടാതെ കിടന്നിരുന്ന പല സാഹിത്യ കാരന്മാര്‍ക്കും പുതിയ അവസരവും തുറന്നു കിട്ടി. ഇതോടൊപ്പം ഭാഷയെക്കു റിച്ചും സാഹിത്യൃത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഉണ്ടാകു ന്നുണ്ട്‌. 206 വെണ്‍മണിക്കവികളും കേരളവര്‍മ്മ (aAITMWNIMLHIOJ0 al@Mal@o AGMA ളിലൂടെയും മാസികകളിലുടെയും നിരന്തരം ബന്ധപ്പെടുകയും ഭാഷ, സാഹിത്യം, ഇവയുടെ പുരോഗതിയെക്കുറിച്ചുള്ള ചിന്തകള്‍ ഇവരില്‍ രൂപപ്പെടുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കത്തുകളില്‍ പല സാഹിത്യകൃ തികളെയും കുറിച്ചുളള അഭിപ്രായം, കവിതയെഴുതുന്നവര്‍ അറിഞ്ഞിരിക്കേണ്ട അവശ്യ സംഗതികള്‍, തര്‍ജമ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിശദമായും സൂക്ഷ്മമായും പല സംഗതികളും പരാമര്‍ശിക്കുന്നതായി കാണാം. അക്കാലത്ത്‌ കവികള്‍ കാവ്യങ്ങള്‍ പരസ്പരം പരിശോധനയ്ക്കയച്ചു കുറ്റവും കുറവും തീര്‍ത്തിരുന്നതിന്റെ വിശദാംശങ്ങളും ഈ കത്തുകളില്‍ കാണാം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ദേവീവിലാസം നാടകത്തിന്റെ പോരായ്മ കള്‍ ചുൂണ്ടിക്കാട്ടുകയാണ്‌ 21-2-74 ന്‌ ശങ്കുണ്ണിയ്ക്കയച്ച കത്തില്‍ ചെയ്യുന്നത്‌. രണ്ടാമങ്കത്തിലാ “'ക്കതമുദി’'യെയടവിയില്‍ കൊണ്ടു പോയിട്ടുപാരം കുണ്ടാമണ്ടിയ്ക്കൊരുങ്ങി ചില ഭടരതു ഹേ! തെല്ലു പോരായ്മയല്ലേ? കൊണ്ടാടിപ്പണ്ടു മാനിച്ചൊരു നരവരദാ- രങ്ങളില്‍ ദാസരാകും രണ്ടാള്‍ക്കും കാമമുണ്ടായൊരു വിഷയമിനി- യ്ക്ക്ര ബോധിച്ചതില്ല. ഒറ്റയ്ക്കരണ്യത്തിലുഴന്നു കേഴും കറ്റക്കരിങ്കാര്‍ക്കുഴലാള്‍ക്കു ധൈര്യം വറ്റിയ്ക്കുമാ ദുഃഖഭരം ഗഭീരം അതിലും പുറമെ നയജ്ഞനാകും ക്ഷിതിപാലന്‍ ബഹുദുഷ്ടരേത്തദാനിം 207 മതിയില്‍ക്കൃപവെച്ചു വിട്ടതൊട്ടും മതിയായോ? മതിയായ ശിക്ഷയെന്വേ? ഇങ്ങനെ ഓരോ ദോഷങ്ങള്‍ ചുണ്ടിക്കാണിച്ച്‌ ഈ കൃതിയെ നന്നായി വില യിരുത്തുന്നുണ്ട. അതിനുശേഷം സനഹൃദത്തിന്റെ വിലയെന്താണെന്ന്‌ തമ്പുരാന്‍ വൃക്തമാക്കുന്നു. മിത്രാഗ്രയ! ദോഷം പറയായ്കിലെന്റെ മൈത്രിയ്ക്കു പോരെന്നു നിനച്ചിവണ്ണം ഇത്രയ്ക്കു മാത്രം പറയുന്നതാണ- തത്രയ്ക്കു സത്തുള്ളവയല്ലേ താനും- അച്ചടിയ്ക്കപ്പെട്ട പുസ്തകങ്ങള്‍ പ്രചാരത്തിലാവുന്നതും അവ എല്ലാ വര്‍ക്കും വായനയ്ക്ക്‌ ലഭ്യമാവുന്നതും ഇക്കാലത്താണ. കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ നടുവത്തച്ഛന്‌ 16.3.6 ന്‌ അയച്ച കത്ത്‌ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ രണ്ട്‌ പുസ്തകങ്ങളെപ്പറ്റിയുള്ളതാണ്‌. വിശാഖവിജയം കാവ്യം വിശാലഗുണവിസ്തൃതം വിശേഷമാന്തുലാദാനാ- ഖൃശതം രണ്ടിതിങ്ങിനെ അമ്പാ ശ്രീകാശിയിലും ബമ്പായിലുമച്ചടിച്ചവയാണ്‌ സംഭൃത ഭംഗിയൊടും ബഹു- വമ്പു തിരണ്ടൊരു പുസ്തകം രണ്ടും. 19.5.6 ന്‌ നടുവത്തച്ഛന്‌ അയച്ച മറ്റൊരു കത്തില്‍ തന്റെ ലക്ഷണാസംഗം എന്ന നാടകം അചചടിപ്പിക്കാന്‍ പുറപ്പെടുന്നു എന്ന്‌ എഴുതിയതായി കാണുന്നു. 208 ലക്ഷണാസംഗമൊന്നെന്റെ ലക്ഷണം കെട്ട നാടകം പക്ഷയൊന്നച്ചടിപ്പിപ്പാ- നിക്ഷണം തുനിയുന്നു ഞാന്‍ പുസ്തകം എഴുതിത്തീര്‍ന്ന ഉടനെ അച്ചടിപ്പിക്കുവാന്‍ കൊടുക്കുന്നത്‌ പുതിയ വ്യവസ്ഥയുടെ ഭാഗമാണ്‌. അച്ചടിയില്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലിപിവ്യവസ്ഥയില്‍ വരു ത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചും ഉള്ള അഭിപ്രായവും നടുവം മഹന്‍ കുഞ്ഞി ക്കുട്ടന്‍തമ്പുരാന്‍ 6.1.67 ല്‍ അയച്ച കത്തില്‍ പറയുന്നുണ്ട്‌. എങ്കില്‍ കൂട്ടക്ഷരങ്ങള്‍ക്കൊരു വികടതപ- റാതെ സൂക്ഷിച്ചിടേണം ശങ്കിയ്ക്കേണ്ടര്‍ദ്ധചന്ദ്രന്‍ മതിമതി സുമതേ! പാതിയായോരുകാരം വങ്കത്വം ചൊല്‍കയല്ലേ വടിവൊടിതു വട- ക്കര്‍ക്കുമാത്തെക്കു ദേശ- ത്തിങ്കല്‍ പാര്‍ക്കുന്നവര്‍ക്കും പരമൊരു വിധമൊ- ക്കുന്ന സന്മാര്‍ഗ്ഗമല്ലോ അരയുകാരത്തിന്‌ അര്‍ദ്ധചന്ദ്രന്റെ ചിഹ്നമാണ്‌ ചേര്‍ക്കേണ്ടത്‌ എന്ന നില പാടും കേരളദേശത്തിലെ വടക്കര്‍ക്കും തെക്കര്‍ക്കും ഒരുപോലെ സമ്മതവും സാകര്യവും ആകുന്ന തരത്തില്‍ ഭാഷയും ലിപിയുമെല്ലാം മാറണം എന്ന നിരീ ക്ഷണവും ഭാഷയും സാഹിത്യവും നിലവാരപ്പെടുത്താനുള്ള കൂട്ടായ യത്ന ത്തിന്റെ ഭാഗമാണ്‌. 209 മാത്രമല്ല പി.വി.കൃഷണവാരിയര്‍ക്ക്‌ 12.0178 ന്‌ അയച്ച കത്തില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതേണ്ടത്‌ അച്ചടിയുടെ നമ്്രദായമനുസരിച്ചാണ്‌ എന്നും കുഞ്ഞിക്കു ടടന്‍ തമ്പുരാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. വ്യവഹാരമാല, ലീലാ- തിലകം, മാതംഗലീലയുടെ ഭാഷ, വടിവൊടിതു മുന്നുമൊരു പുറ- മെഴുതുക വരിനിര്‍ത്തിയച്ചടിവിധത്തില്‍ എഴുത്തിന്റെ രീതിയിലും ശൈലിയിലും അച്ചടി സ്വാധീനം ചെലുത്തുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. വടക്ക്‌ വെണ്‍മണിവഡപ്രസ്ഥാനത്തില്‍പ്പെട്ട കവികളും തെക്ക്‌ കേരളവര്‍മ്മ ഗ്രസ്ഥാനത്തില്‍പ്പെട്ട കവികളും തമ്മിൽ ഭാഷയുടെയും സാഹിത്യൃത്തിന്റെയും കാര്യത്തില്‍ നിരന്തരമായ സംവാദങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ്‌ പ്രാസവാദം എന്ന പേരില്‍ ഒരു വലിയ കോലാഹലം അക്കാലത്ത്‌ സജീവമാകു ന്നത്‌. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്നിരുന്ന കേരളം ഒരു സവിശേഷ സാഹിത്യ ദേശീയതയായി രുപം പ്രാപിക്കുന്നത്‌ മുഖ്യകാ രണം ഈ പ്രാസവാദമാണെന്ന്‌ പറയാം. സാഹിത്യസംബന്ധിയായി മലയാളത്തില്‍ നടന്ന ശ്രദ്ധേയമായ സംവാദ മാണ്‌ ദ്വിതീയാക്ഷര ഗ്രാസവാദം. മലയാള കവിതാസാഹിത്ൃത്തിന്റെ ആരംഭം മുതല്‍ കവികള്‍ പാലിച്ചു പോന്നിട്ടുള്ള പ്രാസത്തിന്റെ കാര്യത്തില്‍ പാരമ്പര്യ രീതിയില്‍ നിന്നുമാറി നടക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ അന്ന്‌ സാഹിത്യ രംഗത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കി. 1891 മാര്‍ച്ച്‌ 28 ലെ മലയാള മനോരമയില്‍ ‘ഒരു കൃതൃകൃത്ത്‌” എന്ന തൂലി കാനാമത്തില്‍ ഒരു ലേഖകന്‍ മലയാളത്തിലെ പദ്യങ്ങളുടെ പ്രധാന വൈകല്യ 210 ങ്ങള്‍ സൂചിപ്പിച്ച്‌ വിദ്വാന്‍മാര്‍ അവയെക്കുറിച്ചു അഭിപ്രായം പറയണം എന്നാവശ്യ പ്പെട്ടു. എന്നാല്‍ അതിന്‌ ആരും മറുപടി കൊടുക്കായ്കയാല്‍ അതേ തുലികാ നാമത്തില്‍ “പ്രാസം” എന്ന പേരില്‍ ഒരു ലേഖനം 1891 മെയ്‌ 9 നുള്ള മലയാള മനോരമയില്‍ എഴുതി. ദ്വിതീയാക്ഷര ഗ്രാസം മുലം അര്‍ത്ഥത്തിന്‌ പ്രാധാന്യം ലഭിക്കായ്കയാല്‍ ശബ്ദാഡംബരത്തില്‍ കുടുങ്ങി പദ്യം ദുഷിച്ചു പോകുന്നു എന്നായിരുന്നു ഇതിന്റെ താത്പര്യം. ഇതിനെത്തുടര്‍ന്ന്‌ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നടുവത്തച്ഛന്‍ തുടങ്ങിയവര്‍ പ്രാസത്തെ അനുകൂലിച്ചും രാജരാജ വര്‍മ്മ, പുന്നശ്ശേരി, അന്തപ്പായി തുടങ്ങിയവര്‍ പ്രാസത്തെ എതിര്‍ത്തും ലേഖന ങ്ങള്‍ എഴുതി. ഇതോടുകുടി പ്രാസവാദം കൂടുതല്‍ സജീവമായി. ഇവയില്‍ സജാ തീയ ദ്വിതീയാക്ഷര പ്രാസത്തിനോട്‌ അനുഭാവം പുലര്‍ത്തിയ കേരളവര്‍മ്മ ഒരു ഭാഗത്തും അര്‍ത്ഥത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിച്ച ഏ.ആര്‍ മറുഭാഗത്തും അവര്‍ക്കു പിന്നില്‍ ഇരുപക്ഷത്തുമായി അക്കാലത്തുണ്ടായിരുന്ന സാഹിത്യകാര ന്മാരും അണിനിരന്നപ്പോള്‍ അത്‌ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മി ലുള്ള തുറന്ന ചര്‍ച്ചയായി മാറി. ഒരു പാടുകാലം ഒച്ചപ്പാടുണ്ടാക്കിയ ഈ വാദം മുരിങ്ങൂര്‍ നാരായണന്‍ പോറ്റിയുടെയും കുമാരമംഗലസ്സു നീലകണ്ഠന്‍ നമ്പൂതിരി പ്പാടിന്റെയും അഭ്യര്‍ത്ഥന്രപകാരം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കുഞ്ഞിക്കുട്ടന്‍തമ്പുരാനുമെഴുതിയ ഒരു ലേഖനത്തോടെ (1891 ഒകടോബര്‍ 1 ന്‌) അവസാനിച്ചു. ഗ്രാസവാദത്തിന്റെ രണ്ടാംഘട്ടം 1908 മുതല്‍ 1909 വരെയുള്ള കാലത്താണു ണ്ടായത്‌. ഉള്ളൂരും കെ.സി.കേശവപിള്ളയുമാണ്‌ ഇക്കാലത്ത്‌ പ്രാസവാദത്തില്‍ മുന്നിട്ടിറങ്ങിയത്‌. 1909 ല്‍ ഭാഷാപോഷിണിയില്‍ വന്ന മധ്യസ്ഥ തീരുമാനത്തോടെ യാണ്‌ ഈ ഘട്ടം അവസാനിച്ചത്‌. 211 അന്ധമായ ദ്വിതീയാക്ഷര പ്രാസഭ്രമത്തെ പരിഹസിച്ചുകൊണ്ട്‌ ഏ.ആര്‍, രചിച്ച പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതക്ഷരം വൃത്തം പൂര്‍ത്തി വരായ്കിലോ വിടവട- പ്ചീടാം നിരര്‍ത്ഥോക്തിയാല്‍ യത്നിക്കേണ്ട യതിയ്ക്കു സംസ്കൃതപദം കുത്തിച്ചെലുത്താം മുറ - യ്ക്കര്‍ത്ഥം ചേര്‍ന്നുവരും മുറയ്ക്കു തനിയേ ശ്ലോകം ചമച്ചേയ്ക്കണം എന്ന ശ്ലോകം അര്‍ത്ഥത്തിനെ കളഞ്ഞ്‌ ശബ്ദഭംഗിയില്‍ അഭിരമിയ്ക്കുന്നവ രോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന എതിര്‍പ്പിന്റെ ര്രകടനമാണ്‌. എന്തുതന്നെയായാലും രൂപത്തെക്കാള്‍ ഭാവത്തിനാണ്‌ പ്രാധാന്യം എന്ന നിലപാടിലേക്ക്‌ സാഹിത്യ രചനയെ വഴിതിരിച്ചു വിടാനുള്ള ശ്രമമായി വേണം പ്രാസവാദത്തെ കണക്കാക്കേണ്ടത്‌. ഏ.ആറിന്റെ അപേക്ഷയെ മാനിച്ചു പിന്നീട “ദൈവയോഗം” എന്നൊരു കൃതി പ്രാസം ഉപേക്ഷിച്ച്‌ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ രചിക്കുകയുണ്ടായി. പ്രാസവാദത്തിനു തുടക്കം കുറിച്ച 1899 ല്‍ പ്രാസം വേണം എന്ന പക്ഷ ത്താണ്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി, കുണ്ടൂര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചത്‌. എന്നാല്‍ ആളുകള്‍ക്ക്‌ രസിക്കുന്നതെന്തോ അവിടേയ്ക്കാണ്‌ കവികള്‍ മാറേണ്ടത്‌ എന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിലപാടിനോട വെണ്‍മണിക്കവികള്‍ ചേര്‍ന്നുനിന്നു എന്നു കരുതാം. 212 മലയാള ഭാഷയോടു കാണിച്ച ചായ്വിലുടെ പാരമ്പര്യത്തിന്റെ ചങ്ങലകളെ മറികട ക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു. 1888 ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ശാകുന്തളം തര്‍ജ്ജമ ചെയ്തപ്പോള്‍ അതിലെ ഭാഷയുടെ കാഠിന്യത്തെ രൂക്ഷമായി എതിര്‍ത്തത്‌ വെണ്‍മണി മഹനായിരുന്നു. ശാകുന്തളത്തിന്റെ ആവലാതി എന്ന പേരില്‍ “കോയിപ്പണ്ടാല'യുടെ മാന്തലിനെ കളിയാക്കി അദ്ദേഹമെഴുതിയ അഭിപ്രായം തന്നെയായിരുന്നു ഏ.ആര്‍.രാജരാജവര്‍മയ്ക്കും ഉണ്ടായിരുന്നത്‌. ഏ.ആര്‍ മലയാള ശാകുന്തളം എന്ന പേരില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ശാകുന്തള പരിഭാഷ പരിഷക്കരിക്കാന്‍ ശ്രമിക്കുന്നത്‌ ഈ തോന്നലില്‍നിന്നാണ്‌. ഭാഷാസാഹിത്യ പുരോഗതിയില്‍ കവികളെ മുന്നോട്ടു നയിക്കാന്‍ അക്കാ ലത്ത്‌ പ്രതമാസികകളും മുന്നിട്ടിറങ്ങി. വിദ്യാവിനോദിനി (1889) മലയാള മനോരമ (1890) കവനകനമുദി (1904) തുടങ്ങിയ മാസികകള്‍ സാഹിതൃകാരന്‍മാരുടെ വിഹാര രംഗങ്ങളായിരുന്നു. വിദ്യാവിനോദിനി (1889) മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസികയായി കരുതപ്പെടുന്ന വിദ്യാ വിനോദിനി സി.പി.അച്യുതമേനോന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നിന്ന്‌ തുടക്കം കുറിച്ചു. സാഹിതൃ നിരുപണത്തിന്‌ പ്രാധാന്യം നല്‍കി എന്നതാണ്‌ ഈ മാസി കയെ ശ്രദ്ധേയമാക്കുന്നത്‌. അന്നത്തെ പ്രമുഖരായ സാഹിതൃകാരന്മാരുടെയെല്ലാം കൃതികള്‍ ഈ മാസികയില്‍ പ്രതൃക്ഷപ്പെട്ടു. വാസനാവിക്യത/ എന്ന ഭാഷയിലെ ആദ്യത്തെ ചെറുകഥ 1891 ഫ്രെബുവരി ലക്കത്തില്‍ ഈ മാസികയില്‍ അച്ചടിച്ചുവ ന്നു. പച്ചമലയാള്രപസ്ഥാനത്തിന്‌ കാരണമായ നല്ല ഭാഷയുടെ രചന സി.പി. അച്യുതമേനോന്റെ വെല്ലുവിളി മൂലമാണ്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഏറ്റെടുക്കു ന്നത്‌. 213 മലയാള മനോരമയുടെ സ്ഥാപനവും ഭാഷാപോഷണശ്രമങ്ങളും പനരസമൂഹത്തിന്റെ രൂപീകരണത്തിന്റെ ആവശ്യകതയെ ഉരനന്നിപ്പറഞ്ഞു കൊണ്ട്‌ ‘തിരുവിതാംകോട്ട സംസ്ഥാനത്തെ പുലയരുടെ വിദ്യാഭ്യാസം” എന്ന മുഖ ്രസംഗത്തോടെ 1890 മാര്‍ച്ച്‌ 22 ന്‌ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ പ്രതാധിപ തൃത്തില്‍ മലയാള മനോരമ പത്രം ആരംഭിച്ചത്‌ ഒരു മതനിരപേക്ഷ സമൂഹത്തിന്റെ രൂപീകരണത്തിലേക്ക്‌ ഉള്ള ചുവടുവെപ്പാകുന്നതോടൊപ്പം അഖില കേരളാടിസ്ഥാ നത്തില്‍ ജാതിമതഭേദമെന്യേ നിരപ്പായ ഒരു ഭാഷയുടെ പ്രചാരണത്തിനുള്ള യത്നം കൂടിയായിത്തീര്‍ന്നു. പൊതുസമൂഹത്തിന്റെ വിജ്ഞാനാര്‍ജ്ജനത്തിനുള്ള ഉപാധിയായി (പ്രവര്‍ത്തിക്കാനും അതുവഴി ഒരു ഐക്യബോധം ജനങ്ങള്‍ക്കിടയില്‍ ഉണര്‍ത്തുവാനുമുള്ള ശ്രമമാണ്‌ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിള നടത്തിയത്‌. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഉറ്റമിത്രമായിരുന്ന വറുഗീസ്മാപ്പിള ആദ്യകാ ലത്ത്‌ “കേരളമിത്രം” എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. പിന്നീടാണ്‌ മലയാള മനോരമ തുടങ്ങുന്നത്‌. മൂന്നായി മുറിഞ്ഞു കിടന്ന കേരളത്തെ ഒന്നിപ്പി ക്കുക എന്ന ലക്ഷ്യത്തില്‍ അദ്ദേഹം ആദ്യം ചെയ്തത്‌ മലയാള മനോരമയുടെ ഒരു പുറം മുഴുവന്‍ അന്നത്തെ കവികള്‍ക്കും അവരുടെ രചനകള്‍ക്കുമായി വിട്ടുകൊടു ക്കുക എന്നതായിരുന്നു. സമസ്യാപൂരണം, തര്‍ജ്ജമയ്ക്കായുള്ള പദ്യങ്ങള്‍ എന്നിവ നല്‍കി ആ പ്രദേശങ്ങളിലെ കവികളെ മുഴുവന്‍ മനോരമയ്ക്കു കീഴില്‍ അണി നിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതോടൊപ്പം പുതുതായി വളര്‍ന്നുവ രുന്ന ഗദ്യത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഇതിന്‌ കേരളവര്‍മ്മ യുടെ പ്രോത്സാഹനവുമുണ്ടായിരുന്നു. മലയാള മനോരമയുടെ കവിതാ പംക്തിയിലുടെ കവികള്‍ക്ക്‌ അന്യോന്യം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള അവസരം ലഭിച്ചു. ഇതോടെ എല്ലാവര്‍ക്കും പരസ്പരം കാണാനും ഭാഷയുടെയും സാഹിത്ൃത്തിന്റെയും വളര്‍ച്ചയ്ക്ക്‌ എല്ലാവരും ഒന്നിച്ച നിന്ന്‌ ഗ്രവര്‍ത്തിക്കാനും ഉള്ള സന്നദ്ധത ഇവര്‍ക്കി 214 ടയില്‍ ഏറിവന്നു. ഒരു സംഘടന ഇതിനായി രൂപീകരിക്കണം എന്നൊരാവശ്യവും പലരില്‍നിന്നും ഉണ്ടായി. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും കൂടി ചെയ്തപ്പോള്‍ 1891 ല്‍ കവിസമാജം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാല്‍ കവിസമാജം എന്ന പേര്‌ കവി കള്‍ക്കാണ്‌ പ്രാമുഖ്യം എന്നൊരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കും എന്ന്‌ ചിലര്‍ അഭിപ്രായപ്പെട്ടതിനാല്‍ ഇത്‌ ഭാഷാപോഷിണിസഭ എന്ന്‌ പുനര്‍നാമകരണം ചെയ്തു. ഇതിന്റെ ലക്ഷ്യങ്ങള്‍ താഴെപറയും പ്രകാരമായിരുന്നു. 1. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ എന്നിവിടങ്ങളിലെ എഴുത്തുകാരുടെ ഭാഷാരീതിയ്ക്ക്‌ ആകാവുന്നത്ര ഐകരുപ്യമുണ്ടാക്കുക. 2. ദുര്‍ബലമായ ഗദ്യശാഖയെ പരിപോഷിപ്പിക്കുക 3. ക്ലാസിക്കുകള്‍ക്ക്‌ വ്യാഖ്യാനസഹിതം പുതിയ പതിപ്പുകള്‍ നിര്‍മിക്കുക. ഭാഷാപോഷിണി എന്ന പേരില്‍ ഒരു മാസിക ആവിര്‍ഭവിക്കാനുള്ള കാരണം ഇതാണ്‌. ഭാഷാപോഷിണി സഭയുടെ അധ്യക്ഷനായി വലിയ കോയിത്തമ്പുരാനും കാര്യദര്‍ശിയായി വറുഗീസ്‌ മാപ്പിളയും സ്ഥാനമേറ്റെടുത്തു. അതോടെ ഗദ്യത്തിന്റെ വികാസം ഈ സഭയുടെ പ്രഖ്യാപിത ലക്ഷ്യമായിത്തീരുകയും ചെയ്തു. ഭാഷാപോഷിണിസഭയും വെണ്‍മണിപ്രസ്ഥാന കവികളും കേരളത്തിലെ വിവിധ ഇടങ്ങളിലായി ഭാഷാപോഷിണി സഭയുടെ ഒമ്പ തോളം സമ്മേളനങ്ങള്‍ നടന്നതായി കാണുന്നുണ്ട്‌. ഇവയിലെല്ലാം വെണ്‍മണിക്ക വികള്‍ സജീവമായിരുന്നതിന്‍െറ ചിത്രങ്ങള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കത്തുക ളിലുണ്ട്‌. മാത്രമല്ല, സഭയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്ന സാഹിത്യ മത്സരങ്ങളിലും സംവാദങ്ങളിലും ഇവര്‍ ഉത്സാഹത്തോടെ പങ്കെടുക്കുകയും 215 സമ്മാനം നേടുകയും ചെയ്തു. മലയാള ഭാഷയുടെ മഹത്വത്തെ ഉറപ്പിക്കാനുള്ള വ്യഗ്രത ഇതില്‍ കാണുന്നുണ്ട്‌. ഭാഷാപോഷിണി സഭയുടെ ഒന്നാംസമ്മേളനം കോട്ടയത്തുവെച്ചാണ്‌ നടന്ന ത്‌. രണ്ടാംസമ്മേളനം തൃശ്ശൂര്‍ വെച്ചു നടത്താന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും വെണ്‍മണിമഹന്‍ നമ്പൂതിരിപ്പാടുമാണ്‌ മുന്‍കയ്യെടുക്കുന്നത്‌ 1892 മേടം 28, 29, 30 തിയതികളില്‍ ഭാഷാപോഷിണി സഭയുടെ ദ്വിതീയ സമ്മേളനം കൈക്കുളങ്ങര രാമവാര്യരുടെ അധ്യക്ഷതയില്‍ തൃശ്ണരില്‍ വെച്ചു നടന്നു. 1894 തുലാം 25, 26, 27 തിയുതികളില്‍ കോഴിക്കോട്‌ വെച്ച്‌ നടന്ന സഭയുടെ മുന്നാം സമ്മേളനത്തില്‍ പി.സി.മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍, കടത്തനാട്ട ഉദയ വര്‍മ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 1895 കുന്നി 18, 19, 20 തിയതികളില്‍ തിരുവനന്തപുരത്തുവെച്ച്‌ നടന്ന നാലാം സമ്മേളനത്തില്‍ റസിഡന്റ്‌ ഗ്രീന്‍സായ്വാണ്‌ അധ്യക്ഷത വഹിച്ചത്‌. ഈ സമ്മേളനത്തില്‍ വെച്ചാണ്‌ വറുഗീസ്‌ മാപ്പിള സഭയുടെ കാര്യദര്‍ശിസ്ഥാനം ഒഴിയു ന്നത്‌. സി.പി.അച്യുതമേനോന്‍ കാര്യദര്‍ശി സ്ഥാനം ഏറ്റെടുത്തെങ്കിലും സഭാര്പ വര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വറുഗീസ്‌ മാപ്പിള കാര്യദര്‍ശിസ്ഥാനം ഏറ്റെടുത്ത്‌ 1897 കന്നിമാസം മുതല്‍ ഭാഷാപോഷിണി മാസിക പുതിയ രൂപത്തില്‍ തുടങ്ങുകയും 1898 ല്‍ അഞ്ചാംസഭാസമ്മേളനം കോട്ടയത്ത്‌ നടത്തുകയും ചെയ്തു. ആറാം സമ്മേളനം തിരുവനന്തപുരത്തും ഏഴാം സമ്മേളനം 1904 ചിങ്ങം 26, 27 തിയുതികളില്‍ തലശ്ശേരിയിലും നടന്നു. വറുഗീസ്‌ മാപ്പിളയുടെ മരണശേഷം രണ്ട്‌ സമ്മേളനങ്ങള്‍ കൂടി നടന്ന തായി കാണുന്നു. 1906 മകരം നാലാം തിയുതി തിരുവനന്തപുരത്തും 1911 ല്‍ 216 വൈക്കത്തുവെച്ചും നടന്ന സമ്മേളനങ്ങള്‍ക്കു ശേഷം പിന്നീട്‌ ഭാഷാപോഷിണി സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയി. ഭാഷാപോഷിണി സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതിനെക്കുറിച്ചുള്ള ആലോചനകള്‍ പല കത്തുകളിലും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സദൂചിപ്പിക്കുന്നത്‌. കൊട്ടാരത്തില്‍ ശങ്കുണ്ിയ്ക്കയച്ച കത്തില്‍ (19-3-67). മടിച്ചിരിക്കാതവിടുന്നു വന്നു തുടച്ചു നന്നാക്കി മിനുക്കിടായ്കില്‍ തടിച്ചു കാണേണ്ട സമാജമൊന്നു ചടച്ചിടും തദ്വിരഹം നിമിത്തം - പാടുണ്ടെങ്കില്‍ൽ വരുത്തുവാന്‍ പണി പണി - ഞ്ഞീടേണ്ടതിന്നായൊരു - മ്പാടുണ്ടാവണമേവനും ““കവിസമാ- ജ്‌ ത്തേത്തടിപ്പിക്കുവാന്‍; പാടുണ്ടിജ്ജനമെന്നുമെന്നുമതിലേ- യ്ക്കായിട്ടു കാലേ പുറ- പ്പാടുണ്ടെന്നുമിനി ്രിയോത്തരമതും വേറേ ക്ഥിക്കേണമോ? എന്ന്‌ കാണുന്നുണ്ട്‌. 212.69 ന്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിയ്ക്കയച്ച കത്ത്‌ ദേവീവിലാസം നാടക ത്തിന്‌ ശങ്കുണ്ണിയ്ക്ക്‌ ഭാഷാപോഷിണി സഭാ സമ്മേളനത്തില്‍ നടന്ന മത്സരത്തില്‍ സമ്മാനം ലഭിച്ചു എന്ന്‌ സൂചിപ്പിക്കുന്നുണ്ട്‌. 217 വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാടിനയച്ച കത്തില്‍ (27.3.67) കോടും വിട്ടൊരു കോട്ടയം “കവിസമാ- ജ്‌ത്തില്‍ ജയിച്ചാക്കവി - ശ്രേഷ്ഠന്‍മാര്‍ക്കു വിശേഷമായ്‌ വിരുതു നല്‍കാന്‍ തിരുവനന്തപുരത്ത്‌ നടത്തുന്ന സഭയില്‍ ചെല്ലണോ എന്ന തന്റെ സംശയത്തെക്കു റിച്ച്‌ പറയുന്നുണ്ട്‌. 14.3.67 ന്‌ നടുവത്തച്ഛന്‍ നമ്പൂതിരിയ്ക്കയച്ച കത്ത്‌ കോട്ടയം സമാജത്തിന്‌ പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടെഴുതിയതാണ്‌. അങ്ങില്ലെന്നാകില്‍ ഞാനില്ലതിനുടെ പുറമേ കൊച്ചുകൊച്ചുണ്ണി ഭൂപന്‍ മങ്ങില്ലെന്നോര്‍ത്തിടുന്നോ? മഹിതമതി മഹന്‍ പിന്നെയുണ്ടാവതുണ്ടോ? ഇങ്ങെല്ലാരും മടിച്ചാലരിയ ““കവിസമാ- ജ്‌'ത്തിലീക്കൊച്ചിയില്‍ക്കാ- രങ്ങില്ലാതായ്‌ ഭവിക്കും പറയണമതു നൊ- മ്മള്‍ക്കു മാനത്തിനാമോ? ഏറെസ്സങ്കടമായ്‌ ഭവിയ്ക്കുമിതുഹാ- പശ്രാധിപര്‍ക്കത്രയ- ല്ലോരോ തെക്കന്‍ കവീന്ദ്രരായ്പരിചയം പറ്റുന്നതും തെറ്റിടും - തെക്കരായ കവികളെ പരിചയപ്പെടാനുള്ള അവസരം പാഴാക്കരുത്‌ എന്നാണ്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പക്ഷം. കോഴിക്കോട്‌ ഭാഷാപോഷിണി സഭായോഗത്തിന്‌ പോകുന്നതായി പറ യുന്ന ഒരു കത്ത്‌ മടവൂര്‍ സി.നാരായണപിള്ള ഓര്‍ത്തെടുക്കുന്നുണ്ട്‌. 218 കോഴിക്കോട്ടൈബ്ഭാഷാ - പോഷിണിസഭയില്‍ സമാജ കൃത്യത്തെ ഘോഷമൊടു നിര്‍വ്ൃഹിപ്പാ- നേഷഗമക്കുന്നു മറ്റന്നാള്‍ എന്നാണത്‌. അക്കാലത്തെ സാഹിത്യ സാംസ്കാരിക ഗ്പവര്‍ത്തനങ്ങളിലെല്ലാം വെണ്‍മണിക്കവികള്‍ സജീവമായിരുന്നു എന്നതും അവര്‍ നവീനതയെ എല്ലാം ഉള്‍ക്കൊള്ളാന്‍ ഉത്സാഹം കാണിച്ചു എന്നതും ഇതില്‍നിന്നും മനസിലാക്കാം. ഭാരതവിലാസം സഭ 1905 ല്‍ രൂപംകൊണ്ട ഭാരതവിലാസം സഭ ഭാഷാകേന്ദ്രിതമായ ഒരു ദേശ ബോധത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട. ഭാഷാപോഷിണി സഭയുടെ മാതൃക യില്‍ സംഘടിപ്പിക്കപ്പെട്ട ഈ സഭയുടെ ആദ്യ സമ്മേളനത്തില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അവതരിപ്പിക്കുന്ന മംഗളപദ്യം “ഭാരതവിലാസ മെന്നും ഭാരതഖണ്ഡത്തില്‍ മേലെയായ്‌ നില്പാന്‍ ഭാരതി ഭഗവതി കരുണാ- ഭാരതിരിപ്പുള്ള ദൃഷ്ടി ചാട്ടട്ടേ എന്നാണ്‌. തൃശ്ശൂരില്‍ 1906 ല്‍ നടന്ന ഭാരതവിലാസം സഭയുടെ ആദ്യസമ്മേളനത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാനാണ്‌ അധ്യക്ഷസ്ഥാനം വഹിക്കുന്നത്‌. ഗദ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു ഈ സഭയുടെ ലക്ഷ്യം. ചുരുക്കത്തില്‍ പദ്യം മാത്രമല്ല സാഹിത്യം എന്നും ഗദ്യത്തിന്റേതായ ഒരു പുതിയ മണ്ഡലം വികസിച്ചു വരേണ്ടതുണ്ടെന്നും മൊത്തത്തില്‍ അംഗീകരി 219 ക്കപ്പെട്ടു. കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പരി ഷകരണ ശ്രമങ്ങള്‍ കൂടുതല്‍ കരുത്തോടെ പൊതുജനങ്ങളിലേക്ക്‌ എത്തിത്തുട ങ്ങുകയും ഫലത്തില്‍ ഒരു പുതിയ സാഹിതൃ വ്യവഹാര ഭാഷയായി ഗദ്യം അംഗീ കരിക്കപ്പെടുകയും ചെയ്തു. ഭാഷാപോഷിണിസഭ, ഭാരതവിലാസം സഭ തുടങ്ങിയ സാംസ്കാരിക സംഘടനകളിലൂടെ ഗദ്യത്തിന്റെ സാധ്യതകളെക്കുറിച്ച്‌ സാഹിത്യ കാരന്‍മാര്‍ മനസ്സിലാക്കി. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനടക്കമുള്ളവര്‍ സാഹിതൃത്തില്‍ പൊതുവെയും ഗദ്യത്തില്‍ വിശേഷിച്ചും സാധാരണ ജനങ്ങളെ ക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ രചനകള്‍ നടത്തേണ്ടത്‌ പുരോഗതിയുടെ ആവശ്യ മായി കരുതി. ഭാഷാപോഷിണി സഭയുടെ ഒരു യോഗത്തില്‍ കേരളവര്‍മ്മ വലിയകോയി ത്തമ്പുരാന്‍ സ്വയം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുന്നുണ്ട്‌. മുപ്പതുവര്‍ഷങ്ങള്‍ക്കു മുമ്പിലുണ്ടായിരുന്ന മലയാള വാചകരിീതി യില്‍നിന്നും ഭേദിച്ച ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു വരുന്നതിന്‌ പൂര്‍വാപേക്ഷയാ വല്ലതും ചില പരിഷ്കാരങ്ങളുണ്ടെങ്കില്‍ അതിനു ഞാന്‍കൂടി കാരണഭൂതനാണെന്നുള്ള ബോധം എനിക്കു നിരതിശയ മായ ചാരിതാര്‍ത്ഥ്യത്തെ ജനിപ്പിക്കുന്നുണ്ട്‌. എന്നാല്‍ എന്റെ കൃതി കളായ പുസ്തകങ്ങളില്‍ സംസ്കൃതപദ്്രരയോഗം കുറെ അധികമാ യിട്ടുണ്ടെന്നുള്ള ഒരാക്ഷേപം പ്രായേണ സംസ്കൃത പരിചയമി ല്ലാത്ത വിദ്യാതത്പരന്‍മാരില്‍നിന്നും ഉത്ഭവിക്കാറുള്ളതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ആ ആക്ഷേപത്തെ ഞാന്‍ അഭ്യുഗമിക്കുന്നു. സംസ്കൃതശബ്ദങ്ങളെ ധാരാളമായി പ്രയോഗിച്ചാല്‍ വാചകത്തിന്‌ അധികഭംഗിയുണ്ടാകുമെന്നുള്ളൊരു മിഥ്യയായ വിചാരം ഇപ്പോള്‍ പലര്‍ക്കും ഉള്ളതുപോലെ ആദ്യം എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനതിനെ തീരെ നിരസിച്ചിരിക്കുന്നു. എങ്ങ 220 നെയായാലാണ്‌ പ്രതിപാദ്യമായ വിഷയം വായിക്കുന്നവര്‍ക്ക്‌ വിര സതയും ക്ലേശവും കൂടാതെ സുഗ്രഹമായി ഭവിക്കുന്നത്‌ അങ്ങനെ യുള്ള രീതിയില്‍ വാചകം എഴുതണമെന്നു മാത്രമെ ഇപ്പോള്‍ മുഖ്യ മായി കരുതാറുള്ളൂ.... വിനോദത്തിനും ലോകപരിജ്ഞാനത്തിനു മായി നിര്‍മ്മിക്കപ്പെടുന്ന സാഹിത്യൃഗ്രന്ഥങ്ങളില്‍ വാചകത്തിനും പദങ്ങള്‍ക്കും ശുദ്ധിയും ഭംഗിയും ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഗദ്യതീതിയെ നിലവാരപ്പെടുത്താന്‍ ഉള്ള ശ്രമം നടത്തുന്നുണ്ട്‌ എന്നു കാണാം. നോവല്‍, ചെറുകഥ തുടങ്ങിയ സാഹിത്യരുപങ്ങള്‍ വായനക്കാരിലേക്കെ ത്തുന്ന കാലം കൂടിയാണ്‌ പത്തൊമ്പതാം നുറ്റാണ്ട്‌. ഗദ്യത്തിന്റെ ഈ പുതിയ ആവിഷ്ക്കരണങ്ങള്‍ പൊതുസമൂഹത്തിന്റെ വായനാശീലങ്ങളില്‍ മാറ്റം വരു ത്തുന്നുണ്ട്‌. ഇതിന്റെ സ്വാധീനം വെണ്‍മണിക്കവികളിലും കാണാനുണ്ട്‌. കവിതയെ സംഭാഷണഭാഷയോടടുപ്പിക്കാന്‍ ശ്രമിച്ച വെണ്‍മണിക്കവി കള്‍ക്ക്‌ ഗദ്ൃത്തോട അടുപ്പം തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. കവിതക്കത്തുക ളുടെ രചനയിലുടെയും മറ്റും വെണ്‍മണിമാര്‍ സാധിച്ചത്‌ ഗദ്യത്തെ പദ്ൃത്തിലേക്ക്‌ തിരുകിക്കയറ്റുകയും പദത്തിന്‌ ഗദ്ൃരൂപം നല്‍കുകയുമാണ്‌. മാര്‍ത്താണ്ഡവര്‍മ പോലുള്ള നോവലുകള്‍ ആസ്വദിച്ചു വായിക്കുന്നതിന്റെ സൂചനകള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കത്തുകളിലുണ്ട്‌. ° എം.ആര്‍.ബാലകൃഷണവാര്യര്‍ കേരളവര്‍മ്മദേവനില്‍ പ്രസ്താവിച്ചത്‌ ടി.എം. ചുമ്മാര്‍ ഭാഷാഗദ്യസ്ാഹിത്യചരിതത്തില്‍ ഉദ്ധരിച്ചത്‌ (എന്‍ .ബി..എസ്‌, കോട്ടയം, 1955). 221 17.8.7 ന്‌ നടുവത്തച്ഛനയച്ച കത്തില്‍ മാര്‍ത്താണ്ഡവര്‍മ എന്ന നോവലിനെ ക്കുറിച്ചുള്ള നിരൂപണമാണ്‌. ഈ നോവല്‍ നടുവത്തച്ഛന്‌ വായിക്കാന്‍ കൊടുക്കു ന്നത്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാനാണെന്നു കാണാം. എന്നാല്‍ “മാര്‍ത്താണ്ഡവര്‍മാ” വിതിബതമലയാ- ത്തില്‍ “നോവല്‍” ക്രമത്തി- ന്നൊന്നാം ക്ലാസായ്പ്പുകള്‍ത്തപ്പെടുമരിമപെടും പുസ്തകം ന്യസ്തകമ്പം നന്നായ്ത്താങ്കള്‍ക്കയയ്ക്കുന്നിതു മുഴുവനുമേ ബുദ്ധിവെച്ചിട്ടു വായി- ച്ചെന്നാലേ സാരമെല്ലാമറിവതിനിടയാ- വുള്ളുവെന്നുളള തോതാം. കഥാഘടനയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സൂചിപ്പിച്ച ശേഷം സംസ്കൃത സന്ധിപ്പിഴ പലതിക്കൃതി- ബുക്കില്‍ കിടക്കുമാകട്ടെ അക്കവി സംസ്കൃത വിത്തല്ലക്കഥയൊ- ന്നുണ്ടതില്‍ സമാധാനം എന്നും പറഞ്ഞു പോകുന്നു. ഒരു പുതിയ മട്ടിലുള്ള കൃതിയില്‍ കാണുന്ന ചെറിയ പിഴയുടെ പേരില്‍ ആ കൃതിയെ വിമര്‍ശിക്കേണ്ടതില്ല എന്ന കാഴുചപ്പാ ടാണ്‌ തമ്പുരാന്റേത്‌. നോവലിനോടും അതിന്റെ ആഖ്യാന രീതിയോടും കുഞ്ഞിക്കുട്ടന്‍തമ്പു രാൻ പ്രകടിപ്പിച്ച താത്പര്യം മറ്റൊരിടത്തും കാണാം. കൂത്താമ്പള്ളി രാമന്‍ നമ്പ്യാര്‍ക്കയച്ച ഒരു കത്തില്‍ ക്വിന്തന്‍ ദര്‍വ്വേദെടുത്തു കുതുകമൊടിത ഞാന്‍ നോവല്‍ മൂന്നാമതിപ്പോ- 222 ളിന്ത്yയൻമാര്‍ മന്ദരാഖ്യായികയില്‍ വിരുതനീ വിദ്യയില്‍ സ്കോട്ടുതന്നെ എന്ന്‌ ആ കൃതിയെയും തല്‍ക്കര്‍ത്താവിനെയും അഭിനന്ദിക്കുന്നു. കുടാതെ നോവല്‍ നോക്കിത്തീര്‍ത്തിടുമ്പോ- ളാവതും ബുദ്ധി വച്ചുഞാന്‍ ആ വഴിക്കെഴുതിത്തീര്‍ക്കാന്‍ ഭാവമുണ്ടൊരു പുസ്തകം എന്നു രേഖപ്പെടുത്തുന്നു. നോവല്‍ എന്ന ഗദ്ൃരൂപത്തോട തമ്പുരാനുണ്ടായിരുന്ന പ്രതിപത്തി ഇത്‌ വെളിവാക്കുന്നുണ്ട്‌. ഇത്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ മാത്രം കാര്യമല്ല. മാറുന്ന സാഹിതൃരുപം വെണ്‍മണിക്കവികളില്‍ പലരുടെയും രചനകളെ സ്വാധീനിക്കു ന്നുണ്ട്‌. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതായി കാട്ടുക്യഷി, മേന്നോന്‍ മകാശവനായത്‌ എന്നീ രണ്ടു കഥകളും വെണ്‍മണി മഹന്റേതായി “കഥകളിയും നാടകവും എന്നൊരു ലേഖനവും ഉണ്ട്‌. പുതിയ ഗദ്യമാതൃകയോട്‌ അടുത്തുനില്‍ക്കുന്ന രചനകളാണിവ.' ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ഒരു കഥ എന്ന കാവ്യം ഗദ്യ ത്തോട അടുത്തുനില്‍ക്കുന്ന രചനയാണ്‌. കാവ്യത്തിന്റെ തലക്കെട്ടുതന്നെ ഇത്‌ ഒരു കഥയാണ്‌ കവിതയല്ല എന്ന സൂചന നല്‍കുന്നു. നൂറ്റിപ്പതിനൊന്ന്‌ ശ്ലോക ങ്ങളേ കണ്ടുകിട്ടിയിട്ടുളളൂ എങ്കിലും അന്നത്തെ രചനാരീതി വെച്ചു നോക്കുമ്പോള്‍ പല പരിഷ്കാരങ്ങളും ഈ ഭാഗത്ത്‌ കാണാം. “ കാട്ടുകൃഷി, മേനോന്‍ കൊശവനായത്‌ എന്നീ കഥകള്‍ കുഞ്ഞിക്കുട്ടല്‍ തമ്പുരാന്റെ ഗദ്യ ലേഖനങ്ങള്‍, (എസ്‌.കെ.വസന്തന്‍ (സമ്പാ), 1983) എന്ന പുസ്തകത്തിലുണ്ട്‌. വെണ്‍മണിമഹന്റെ ലേഖനം വിദ്യാവിമന്നോദിനിയില്‍ കൊ.വ.1069 തുലാം-വ്ൃ ശ്വികം ലക്കങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുളളതാണ്‌. പു. 5, ലക്കം 1, 2. 223 1897 ല്‍ രചിക്കപ്പെട്ട ഈ കാവ്യത്തിലെ നായികയ്ക്ക്‌ 1889 ല്‍ ഒ.ചന്തുമേ നോന്‍ രചിച്ച നോവലിലെ നായികയായ ഇന്ദുലേഖയോടുള്ള സാമ്യം ശ്രദ്ധ യില്‍പ്പെടും. ഏകദേശം മുന്നുവയസ്സു പ്രായമായപ്പോള്‍ തന്റെ അമ്മാമനും ഇംഗ്ലീഷ, സംസ്കൃതം, സംഗീതം മുതലായ വിദ്യകളില്‍ അതിനിപുണനും ഒരു ദിവാന്‍ പേഷ്കാരുദ്യോഗത്തില്‍ എണ്ണുറുറുപ്പിക ശമ്പളമായിരുന്ന ആളും ആയ കൊച്ചു കൃഷ്ണമേനോന്‍, തന്റെ കുടെ താന്‍ ഉദ്യോഗം ചെയ്തിരുന്ന ദിക്കില്‍ കൊണ്ടു പോയി പതിനാറു വയസ്സുവരെ വിദ്യാഭ്യാസങ്ങള്‍ ചെയ്യിപ്പിച്ചു. ഇംഗ്ലീഷ്‌ നല്ലവണം പഠിപ്പിച്ചു. സംസ്കൃതത്തില്‍ നാടകാലങ്കാരങ്ങള്‍ വരെ പഠിപ്പിച്ചു. സംഗീതത്തില്‍ പല്ലവി രാഗവിസ്താരം വരെ പാടാനും പിയാനോ, ഫിഡില്‍, വീണ ഇതുകള്‍ വിശേഷമായി വായിപ്പാനും ആക്കിവെച്ചു. പിന്നെ ചില്ലറയായി സ്ത്രീകളെ യൂറൊ പ്പിൽ അഭ്യസിപ്പിക്കുന്ന തുന്നല്‍ ചിത്രം മുതലായതുകളിലും തന്റെ അതിമനോഹ രിയായ മരുമകൾക്കു പരിചയം വരുത്തി. ശീവൊള്ളിയുടെ കഥയിലെ നായികയ്ക്ക്‌ പാരമ്പര്യപ്പേരും വിളിപ്പേരും ഉണ്ട്‌. ഇന്ദുലേഖയ്ക്കും മാധവി എന്ന്‌ ജാതകത്തില്‍ വെച്ച പേരുണ്ട്‌. ശീവൊള്ളി യുടെ നായികയ്ക്ക്‌ ഉദ്ദേശം പതിനേഴിനൊന്നര കുറഞ്ഞീടും വയസ്സാണ്‌. കൂടാതെ സംഗീതത്തിലവള്‍ക്കു വാസന വിശേ- ഷിച്ചുണ്ട്‌, പിന്നെക്കുറ- ച്ചിംഗ്ലീഷും ചില തൂശിവേലകളുമു- ണ്ടെന്നല്ല സാഹിത്യവും, ശൃംഗാരപ്പുതു മോടിയില്‍ പല പകി - ടുണ്ടെങ്കിലും പാംസുലാ- സംഗം പോലുമസഹ്യമാ,ണതില്‍ വെറു- പ്പേറും ചെറുപ്പം മുതല്‍ ” ഒ, ചന്തുമേനോന്‍. ഇന്ദുലേഖ (ഡി.സി.ബുക്സ്‌, കോട്ടയം) പുറം 25. 224 ഇങ്ങനെയൊക്കെയാണെങ്കിലും “കാലത്തെഴുന്നേറ്റു കുളിച്ച്‌ കുളിര്‍ക്കുന്നിന്‍കിടാ വിന്റെ തൃക്കാല്‍ത്താണുവണങ്ങിയല്ലാതെ' അവള്‍ കാപ്പിപോലും കുടിക്കില്ല. ചന്തുമേനോന്റെ ഇന്ദുലേഖയും “ഇംഗ്ലീഷ്‌ പഠിച്ചതിനാല്‍ താന്‍ ഒരു മല യാള സ്ത്രീയാണെന്നുള്ള നില ലേശം വിട്ടിട്ടില്ല.” ഇങ്ങനെയുള്ള രുപസാദൃശ്യം ശീവൊള്ളിയ്ക്ക്‌ ഈ നോവലുമായുള്ള പരി ചയത്തില്‍ നിന്ന്‌ സാധ്യമായതാവണം. പുതിയ ഗദ്യരൂപം നിലവിലെ സാഹിതൃരുപങ്ങളില്‍ കടന്നുകയറുന്നതിന്റെ സൂചനയാണിത്‌. ഇതിനെത്തുടര്‍ന്ന്‌ ചിരുതേയി എന്ന ഒരു നോവല്‍ ശീവൊള്ളി എഴുതിയിട്ടുണ്ട്‌. ചാരിത്രൃത്തിന്റെ മേന്‍മയെക്കുറിച്ചാണ്‌ ഇതില്‍ പ്രതിപാദിച്ചിരിക്കു ന്നത്‌. വെണ്‍മണിഡപ്രസ്ഥാന കവികളില്‍ നോവല്‍ രചിച്ചിട്ടുള്ള ഒരേയൊരാള്‍ ശീവൊള്ളിയാണ്‌. ഇതിനു ശേഷമാണ്‌ ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ ചെറുകഥകളെഴു തിത്തുടങ്ങിയത്‌. നാലുകഥകള്‍ എന്ന സമാഹാരത്തില്‍ കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണിമുച്ഛിത്നായര്‍ എന്നിങ്ങനെ നാലു കഥകളും മാലത! എന്ന മറ്റൊരു കഥയുമാണ്‌ അദ്ദേഹത്തിന്റെ ്രധാന ചെറുകഥകള്‍. സാമുദായിക ഛായയില്‍ ആദ്യമായി കഥകമളഴുതിത്തുടങ്ങിയത്‌ ഒടുവാണ്‌. പാത്രസ്യഷടിയിലും ആഖ്യാന രിതിയില്യം അദ്ദഹം വിജയിച്ചിട്ുണ്ടെന്നുള്ളതിന്‌ സംശയമില്ല. ശോകാന്തങ്ങളല്ല അദ്ദേഹ ത്തിന്റ കഥകള്‍ എന്നുള്ളതുകൊണ്ടു മാത്രം അവയ്ക്ക്‌ അപകര്‍ഷം കല്‍പിക്കുന്നത്‌ ശരിയല്ല. അക്കാലമത്ത സഹ്യദയന്മാരര ചില വിശേഷ സംഭവ്വങ്ങള്‍ വിവരിച്ച്‌ വിനോദിച്ചിക്കുന്നതില്‍്‌ കവിഞ്ഞ്‌ അന്നമത്ത ചെറുകഥാകാരന്മാര്‍ക്ക്‌ ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്ന? “ടി, പുറം 26. 225 ല്ല. ഒടുവിന്റ്‌ കഥകള്‍ക്ക്‌ ചില വൈകല്യങ്ങള്‍ ഇല്ലാതില്ല. എന്നാല്‍ അന്ന്‌ ആ ഇനത്തിലുള്ള സാഹിത്യം അത്രമാത്രമേ വികന്തനിച്ചിരു ന്നുള്ളു എന്ന്‌ നാം ഓര്‍ക്കേണ്ടതാണ്‌. ബഹുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല കവികളിലും ഗദ്യത്തിന്റെ ്രചാരം മാറ്റം വരുത്തുന്നുണ്ട്‌. ഇതിന്‌ ഏറ്റവും വലിയ ഉദാഹരണം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്‌. വെണ്‍മണിഗ്രസ്ഥാനത്തിന്റെ ്രചാരകരില്‍ ഏറ്റവും ഗ്രമുഖനായി രുന്ന തമ്പുരാന്‍ പിന്നീട അപ്പന്‍ തമ്പുരാന്റെ ശ്രമഫലമായി തുടങ്ങിയ രസികര ഞ്ജിനി എന്ന ഗദ്യപ്രത്തിന്റെ പരതാധിപരായത്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പോലും മാറ്റം വരുത്താന്‍ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയെയും കേരളവര്‍മ വലിയ കോയിത്തമ്പുരാനെയും പോലുള്ളവര്‍ക്ക്‌ കഴിഞ്ഞു എന്നതു കൊണ്ടു തന്നെയാണ്‌. മനോരമയും ഭാഷാപോഷിണിയും ഇവിടെവന്ന്‌ കവിതയെഴുതുന്നവരെ ഗദ്യമെഴുതാന്‍ പഠിപ്പിച്ചതിന്റെ ഫലമായി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രസികരഞ്ജിനി എന്ന ഗദ്യപത്രത്തിന്റെ പത്രാധിപരായി. തമ്പുരാന്‍ ആദ്യമായി ഗദ്യമെഴുതുന്നത്‌ “രസികരഞ്ജിനി'യിലെ എഡിറ്റോറിയലിലാണ്‌. കൊ.വ.1078 ചിങ്ങമാസത്തില്‍ എറണാകുളം വിദ്യാവിലാസം അച്ചു കുടത്തില്‍ അച്ചടിച്ച രസികരഞ്ജിനിയുടെ ആദ്യലക്കം പുറത്തിറങ്ങി. പത്രാധിപ രായിരുന്ന കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പ്രസന്ന ്രഡ്ധ സരസ- പ്രസംഗങ്ങള്‍ നിറഞ്ഞിനി രസജ്ഞര്‍ക്കു കൊടുക്കട്ടെ രസം രസിക രഞ്ജിനി "ഉള്ളൂര്‍, എസ്‌.പരമേശ്വരയ്യര്‍. കേരളസാഹിത്യ ചരിത്രം, വാ. 4, പുറം 520. "സുകുമാര്‍ അഴീക്കോട്‌, “യുഗ്രസഷ്ടാവ്‌', ഭാഷാപോഷിണി, (2004, ഓഗസ്റ്റ്‌) പുറം 9. 220 എന്ന ശ്ലോകമായിരുന്നു ഈ മാസികയുടെ മുഗ്രാവാക്യം രസികരഞ്ജിനി പത്രം തുടങ്ങുന്നതിനെക്കുറിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി യ്ക്കയച്ച ഒരു കത്ത്‌ ഇവിടെ ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌. തമ്പുരാന്റെ മറ്റ്‌ കത്തുകള്‍ക്കില്ലാത്ത ഒരു ്രത്യേകത ഈ കത്തിനുണ്ട്‌. ഇതിലെ മംഗളശ്ലോകം എഡ്വേഡ്‌ രാജാവിനെ സ്തുതിച്ചു കൊണ്ടുള്ളതാണ്‌. ഉദ്വേഗമുള്ളിലുദിയാതെ ജഗത്തിലെല്ലാ- മുദ്വേല പുഷ്ടിയരുളുന്നൊരു ചക്രവര്‍ത്തി സദ്വേദ വേദ്യ പരദൈവക്ൃപാകടാക്ഷാ- ലെഡ്വേഡ്‌ മഹീപതി ജവാല്‍ സുഖമാര്‍ന്നിടട്ടെ. തിങ്ങും മുദാ “രസികരഞ്ജിനി” യെന്നും പേരു പൊങ്ങുന്ന മാസികയെ ഞങ്ങള്‍ തുടങ്ങുമെന്നും ചിങ്ങം മുതല്‍ക്കതു മുറയ്ക്കു നടത്തുമെന്നു - മങ്ങുന്നു നമ്മുടെ മനോരമ കണ്ടറിഞ്ഞോ? ലേഖനമയച്ച്‌ രഞ്ജിനിയെ സഹായിക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കാനും തമ്പുരാന്‍ മടിക്കുന്നില്ല. “കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാര്‌ എന്ന്‌ പറഞ്ഞ സരസ്ദ്രത കവികിരീടമണി കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ലേഖനം എഴുതാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്ന സംഗതി എന്താണെന്ന്‌ അന്വേഷിച്ചാല്‍ കാലം സാഹിതൃരൂപത്തില്‍ വരുത്തിയ മാറ്റത്തിന്റെ പ്രതിഫലനം അദ്ദേഹത്തിലും കാണാം എന്നു മാത്രമേ പറയാന്‍ കഴിയൂ. ഒട്ടുനാളായ്‌ “രഞ്ജിനിക്കു - കിട്ടുമാറില്ല ലേഖനം മട്ടുനന്നല്ല, യിപ്പാണ്ടി-പ്പിട്ടുപറ്റില്ല തോഴരേ എന്ന്‌ ഉള്ളുരിനോടും രസികരഞ്ജിനിയ്ക്കായി ലേഖനം ആവശ്യപ്പെടുന്നുണ്ട്‌. 227 ഉള്ളൂര്‍ വള്ളത്തോളിനയച്ച ഒരു കവിതക്കത്തില്‍ വായനക്കാരുടെ മനോഭാ വത്തില്‍ വന്ന മാറ്റത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു. കാലം മാറി, കവീന്ദ്രര്‍ തന്‍കഥ കുഴക്കായ്ത്തിര്‍ന്നു, പേര്‍ത്തും നമു- ക്കാലംബിപ്പതിനാരുമില്ല, കവിതാസാരം ഗ്രഹിച്ചീടുവാന്‍ നാലഞ്ചില്ല ജനങ്ങള്‍, പണ്ഡിത ജഗന്നാഥന്റെ വാക്കില്‍, ദ്ധരാ- പാലന്മാര്‍ ““കമലാവിലാസമദിരോന്മീലന്മദാഘൂര്‍ണ്ണിതര്‍”. ഈ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്‌ സ്വയം മാറാനും ഗദ്യത്തിന്റെ ്രചാരകരാ കാനും വെണ്‍മണിക്കവികള്‍ക്ക്‌ കഴിഞ്ഞു എന്നിടത്താണ്‌ ഇവരുടെ സാഹിത്യസംഭാവനകള്‍ വിലയിരുത്തേണ്ടത്‌. കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വെണ്‍മണിഗ്രസ്ഥാനം നാമാവശേഷമായി എന്ന നിരീക്ഷണം ഇവിടെ പുനഃപരിശോധിക്കേണ്ടതുണ്ട്‌. കാലികമായ പുരോഗതികളെ ഉള്‍ക്കൊണ്ട്‌ മലയാള സാഹിത്യത്തെ മുന്നോട്ട നയിക്കുകയാണ്‌ വെണ്‍മണിക്കവികള്‍ ചെയ്തത്‌. പദ്യ ത്തിന്റെ പ്രോത്സാഹകരായിരുന്ന ഇവര്‍ ഗദ്ൃയത്തിന്റെകൂടി പ്രോത്സാഹകരായിത്തീ രുന്ന കാഴ്ചയാണ്‌ പിന്നീട്‌ കാണുന്നത്‌. വെൺമണിമാരുടെ ഇത്തരത്തിലുള്ള ഒരു വികാസം എവിടെയും രേഖപ്പെടുത്തി കാണുന്നില്ല. മലയാളകവിതാസ്റാഹിത്യചരിതത്തില്‍ എം.ലീലാവതി ഈ പ്രസ്ഥാ നത്തെ മുളങ്കാട്‌ പുക്കുന്നതിനോടാണ്‌ ഉപമിക്കുന്നത്‌. അവരുടെ തന്നെ വാക്കുക ളില്‍ “സമൃദ്ധമായി പൂത്തുതഴച്ചുകതിരണിഞ്ഞു വിളയുക; ്രമേണയങ്ങ്‌ നീര്‍വറ്റി വരളുക. ഈ രണ്ടു ധര്‍മ്മത്തിനും മുളങ്കാടുകള്‍ പൂക്കുമ്പോലുള്ള ഒരു സവിശേഷ വസന്തമായി” വെണ്‍മണിപ്രസ്ഥാനത്തെ കാണുന്നു. എന്നാല്‍ നീര്‍വറ്റിവരണ്ടു പോകുകയല്ല പാരമ്പര്യമട്ടില്‍നിന്ന്‌ തുടങ്ങി പുരോഗമനത്തിന്റെ സവിശേഷതകളെ എല്ലാം ആവാഹിച്ച്‌ സ്വയം നവീകരണത്തിന്‌ തയ്യാറായ കവികളാണ്‌ ഇവരില്‍ “എം. ലീലാവതി. മലയാളകവിതാസാഹിത്യചരി(്രം, പുറം 135. 228 BICOIJOMO}Jo. HAMBAEMLATUNIM aGVKM ഒരൊറ്റ ശീര്‍ഷകത്തിലേക്കൊതുക്കി ഇവരെ വിലയിരുത്തുന്നത്‌ ഈ കവികളോട്‌ ചെയ്യുന്ന നീതികേടാണ്‌. സാഹിതൃ വികാസത്തിനും സാമുഹിക പരിഷ്കരണത്തിനും ഇവര്‍ നല്കിയ സംഭാവനക ളുടെ തുടര്‍പഠനങ്ങളിലൂടെ കാലാകാലങ്ങളായി ഇവരില്‍ ചാര്‍ത്തികൊടുത്ത വികല മുദ്രകള്‍ മാറ്റി എഴുതേണ്ടതുണ്ട്‌. ഈ അധ്യായത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെ താഴെ പറയും (പകാരം ക്രോഡീകരിക്കാം. 1. വെണ്‍മണി(്രസ്ഥാനത്തിന്‌ സ്വാതന്ത്രത്തിന്റെയും സമത്വത്തിന്റെയും ആകാശങ്ങള്‍ കാണിച്ചുകൊടുത്തത്‌ കൊടുങ്ങല്ലൂര്‍ ഗുരുകുലമാണ്‌. 2. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ്മ തുടങ്ങിയ തെക്കന്‍ കേരളത്തിലെ അക്കാലത്തെ പ്രമുഖ സാഹിതൃകാരന്മാരോടൊപ്പം സാഹിത്ൃപോഷണത്തിന്‌ തോളോടുതോള്‍ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ വെണ്‍മണിക്കവികള്‍ സന്നദ്ധരായി. 3. അക്കാലത്ത്‌ ര്രചാരത്തിലുണ്ടായിരുന്ന പത്രമാസികകളെ ഉപയോഗപ്പെടു ത്താനും അതുവഴി ഉളവായ സാഹിത്ൃസനഹൃദങ്ങളെ കേരളം എന്ന സാംസ്കാരികബോധത്തിലേക്ക്‌ പരിവര്‍ത്തിപ്പിക്കാനും ശ്രമിച്ചു. 4, മലയാള മനോരമ, ഭാഷാപോഷിണി തുടങ്ങിയ മാസികകളുടെ ഗദ്യപോ ഷണ പ്രയത്നത്തില്‍ പങ്കാളികളായി. 5. പദ്ൃത്തെയും ഗദ്യത്തെയും ഒരുപോലെ സ്വീകരിക്കാനുള്ള സന്നദ്ധത ഇവരെ ആധുനികരാക്കി. 6. പിന്നീട്‌ ഗദ്യത്തില്‍ അധിഷ്ഠിതമായി വളര്‍ന്ന മലയാള സാഹിത്യ വികാസ ത്തില്‍ വെണ്‍മണിക്കവികളും പങ്കുചേരുന്നുണ്ട്‌. 229 DaiWMWasanIdIda വെണ്‍മണി(്രസ്ഥാനത്തെ സംസ്കാരപഠനത്തിന്റെ കാഴ്ചപ്പാടിലൂടെ വിശ കലനം ചെയ്യാനാണ്‌ അഞ്ച്‌ അധ്യായങ്ങളുള്ള പ്രബന്ധത്തിലുടെ ശ്രമിച്ചത്‌. ഫ്യൂഡല്‍ സമൂുഹവ്യവസ്ഥയുടെ തകര്‍ച്ച സമൂഹത്തില്‍ വിവിധങ്ങളായ സാംസ്‌കാ രിക വൈവിദ്ധ്യങ്ങള്‍ സൃഷ്ടിച്ചു. നിലവിലുണ്ടായിരുന്നവയില്‍നിന്ന്‌ പുതിയൊരു സാംസ്കാരികാവസ്ഥയിലേക്കുളള മാറ്റം ജനജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും സ്വാധീനം ചെലുത്തി. അതുവരെ ആശ്രിതരായി കഴിഞ്ഞിരുന്നവര്‍ സ്വാതന്ത്ര്യം നേടുകയും വിദ്യാഭ്യാസത്തിലൂടെ പുതിയൊരു ലോകവീക്ഷണം നേടിയെടു ക്കുകയും ചെയ്തു. ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പ്രതിനിധികളായിരുന്ന വെണ്‍മ ണിക്കവികളിലും സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകുന്നുണ്ട്‌. പുതുമയോട്‌ പൊരുത്തപ്പെടാനുള്ള ഈ കവികളുടെ മനോഭാവം സാഹിത്യ ഭാഷാ പരിഷക്കരണത്തിലുടെയും പുതിയ രചനാരുപങ്ങളുടെ അന്വേഷണത്തിലുടെയും ്രകടമാകുന്നു. ഇത്‌ ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നത്‌ വെൺമണിമഹ നിലും കുഞ്ഞിക്കുട്ടന്‍തമ്പുരാനിലുമാണ്‌. ഈ പ്രസ്ഥാനത്തില്‍പ്പെട്ട മറ്റ്‌ കവിക ളിലും ഏറിയും കുറഞ്ഞും പുതുമയോടുളള താല്പര്യം കാണാം. വെണ്‍മണിവപ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസ രിച്ച്‌ ചരിക്കാനുളള വ്ൃര്രത ഈ കവികളില്‍ കണ്ടെത്താന്‍ കഴിയും. ദേശീയ സ്വാതന്ത്ര്സമര്രസ്ഥാനത്തോടും ഗാന്ധിയോടും നടുവം മഹന്‍ കാണിക്കുന്ന അനുഭാവം ഇതിന്റെ തുടര്‍ച്ചയാണ്‌. കവിതാരചനയില്‍നിന്ന്‌ ഗദ്യരചനയിലേക്ക്‌ വെണ്‍മണിക്കവികളെ നയിച്ചത്‌ പുരോഗമനവാഞ്ഛയാണ്‌. വെണ്‍മണിക്കവിക ളുടെ ഇത്തരത്തിലുളള പരിശ്രമങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകരുത്‌ എന്നതാണ്‌ ഈ പ്രബന്ധം മുന്നോട്ട വെക്കുന്ന പ്രധാന ആശയം. 230 വിവിധ അധ്യായങ്ങളിലായി നടത്തിയ ഈ പഠനത്തില്‍നിന്ന്‌ ഉരുത്തി രിഞ്ഞ പ്രധാനപ്പെട്ട നിഗമനങ്ങള്‍ താഴെ പറയും്രപകാരം സംഗ്രഹിക്കാം. 1. വെണ്‍മണിപ്രസ്ഥാനം അതുണ്ടായ കാലഘട്ടത്തിലെ മലയാളസാഹി ത്യത്തെ സ്വാധീനിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്തിട്ടുണ്ട്‌. അക്കാലത്തുണ്ടായ സാമൂഹികമാറ്റങ്ങളെ അടയാളപ്പെടുത്താനുളള ശ്രമം ഇവരുടെ രചനകളെ ശ്രദ്ധേയമാക്കുന്നു. 2. സാഹിത്യത്തെ പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന്‌ മോചി പ്പിക്കുകയും ലാളിത്യത്തെ മുഖമുദ്രയാക്കി നവോത്ഥാനത്തിന്റെ പാതയി ലുടെ മുന്നേറാന്‍ തങ്ങളെ തുടര്‍ന്നുവന്ന സാഹിതൃകാരന്മാരെ (്രചോദിപ്പി ക്കുകയും ചെയ്തു. സാഹിത്യത്തെ സാധാരണക്കാരനോട്‌ അടുപ്പിച്ചതും വെണ്‍മണിക്കവികളുടെ കാവ്യപരിശ്രമങ്ങളാണ്‌. 3. കേരളീയ സമൂഹവും സംസ്കാരവും യാഥാര്‍ത്ഥ്യബോധത്തോടെ കൃതിക ളില്‍ ആവിഷ്കരിക്കാന്‍ വെണ്‍മണിക്കവികള്‍ക്ക്‌ കഴിഞ്ഞു. 4, മലയാള കവിതയുടെ കാല്പനികതയിലേക്കും ആധുനികതയിലേക്കുമുള്ള വളര്‍ച്ചയ്ക്ക്‌ നിലം ഒരുക്കി. 5. കൃഷി, വ്യവസായം, തീവണ്ടി, കമ്പിത്തപാല്‍, വര്‍ത്തമാനപത്രങ്ങള്‍, ഗദ്യ വികാസം, ദേശീയതാബോധം എന്നിങ്ങനെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളസമൂഹത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായ അന്തരീക്ഷത്തെ സാഹിത്യ കൃതികളില്‍ ആവാഹിക്കാന്‍ ശ്രമിച്ചു. 6. നവോത്ഥാനാശയങ്ങളോട തികഞ്ഞ ആഭിമുഖ്യം (്പകടിപ്പിച്ചു. 7. രുപത്തില്‍നിന്ന്‌ ഭാവ്രപധാനമായ ആവിഷ്കാരത്തിലേക്കുളള മലയാള കവിതയുടെ വികാസത്തില്‍ പങ്കുചേര്‍ന്നതോടൊപ്പം ഗദൃത്തിലുളള ആവി ഷ്കാരരുപങ്ങളേയും പ്രോത്സാഹിപ്പിച്ചു. ഗദ്യവികാസത്തിനായി കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍.രാജരാജവര്‍മ്മ എന്നി വരോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. 231 8. നോവല്‍, ചെറുകഥ തുടങ്ങിയ ആഖ്യാനരുപങ്ങളെ പ്രാധാന്യപൂര്‍വ്വം പരി ഗണിക്കാന്‍ വെണ്‍മണിക്കവികള്‍ക്ക്‌ കഴിഞ്ഞു. 9. ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സേവനങ്ങള്‍ കുടാതെ സാമുഹ്യ പരിഷ്കരണത്തിനും അനുകൂലമായ ഒരന്തരീക്ഷം സ്ൃഷടിച്ചെടുക്കാന്‍ പരി ശ്രമിച്ചു. 10. വെണ്‍മണിവഡ്രസ്ഥാനത്തില്‍പ്പെട്ട ഓരോ കവികളും അവര്‍ ജീവിച്ച കാല ത്തോട്‌ നീതി പുലര്‍ത്തി. എന്നാല്‍ പിന്നീട്‌ വന്നവര്‍ കൈക്കൊണ്ട സാംസ്കാരിക പക്ഷപാതവും മാറിയ സദാചാരമുല്യബോധവും വെണ്‍മ ണിക്കവികളുടെ പ്രാധാന്യം വിസ്മരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്‌. വെണ്‍മണിവഡ്രസ്ഥാനത്തില്‍പ്പെട്ട പല കവികളെയും അവരുടെ കൃതികളെ യും കുറിച്ചുള്ള ഗൌരവപൂര്‍ണ്ണമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്‌. അവ രുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ചും മൺമറഞ്ഞുകിടക്കുന്ന സാഹിതൃരേഖക ളെക്കുറിച്ചുമുളള പഠനങ്ങള്‍ കേരളീയ സംസ്കാരപഠനത്തിനു തന്നെ മുതല്‍ക്കൂട്ടാ യിരിക്കും എന്നതില്‍ തര്‍ക്കമില്ല. മലയാളസാഹിത്യൃത്തിന്റെ ഇന്നുകാണുന്ന തര ത്തിലുള്ള വളര്‍ച്ചയിലേക്ക്‌ അളവറ്റ സംഭാവനകള്‍ നല്‍കിയ വെണ്‍മണി(്പരസ്ഥാന ത്തെക്കുറിച്ചുളള തുടര്‍പഠനങ്ങള്‍ക്ക്‌ ഈ പ്രബന്ധത്തിലെ നിഗമനങ്ങള്‍ കൂടുതല്‍ വെളിച്ചം നല്‍കുമെന്ന്‌ പ്രത്യാശിക്കുന്നു. 232 സഹായക ഗ്രമ്ഥങ്ങള്‍ അച്യുതന്‍, എം. ചറുകഥ-ഇന്നലെ ഇന്ന്‌ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 1985). അച്യുതന്‍ നമ്പുതിരി, നടുവത്ത്‌. അഷ്ടമിയാത്ര (ഭാരതവിലാസം, തൃശ്ശൂര്‍, കൊ. വ. 1124). അബുബക്കര്‍, കാതിയാളം. (എഡി), കൊടുങ്ങല്ലൂര്‍ ഡയറകടറ? (വാര്‍ത്താ പബ്ലി ക്കേഷന്‍സ്‌, പി. വെമ്പല്ലൂര്‍, 1992). ആദര്‍ശ്‌, സി. വിഭാവനകള്‍ വിനിമയങ്ങള്‍ ഒകാടുങ്ങല്ുുരിന്റെ വ്യാവഹാരിക ഭുമി ശാസ്ശ്രം (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2013). ആര്യന്‍ നമ്പൂതിരി, പി.കെ. നട്ുവം കവികള്‍ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977). ഇ.എം.എസ്‌, പി.ഗോവിന്ദപിള്ള. (ഗഗാംഷിയ൯ വിചാരവിച്ഛചവം (ചിന്ത പബ്ലിഷേഴ്സ്‌, തിരുവനന്തപുരം, 2008). കരീം, സി.കെ. മലയാളത്തിന്‌ മഹാവ്യക്ഷം മലയാള മനോരമയുടെ ചരിതം (കേരള ഹിസ്റ്ററി അസോസിയേഷന്‍, കൊച്ചി, 2001). കുഞ്ഞിക്ൃഷ്ണമേനോന്‍, ഒടുവില്‍. ഒടുവില്‍ കൃതികള്‍ (കേരള സാഹിത്യ അക്കാ ദമി, തൃശ്ശൂര്‍, 1988). കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍. കേരളം (ദേവി ബുകസ്റ്റാള്‍, കൊടുങ്ങ ANG, 2008). 257 കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍. നല്ലഭാഷ (ലിപി പബ്ബിക്കേഷന്‍സ്‌, കോഴിക്കോട്‌, 1999). കൃഷ്ണപിള്ള, എന്‍. ൭൭കരളിയുടെ കഥ (ഡി.സി.ബുകസ്‌, കോട്ടയം, 2005). കൃഷ്ണപ്പുതുവാള്‍, കെ.പി. (്രസാ) ഒറവങ്കര നിലകണ്ഠല്‍ നന്ധ്യതിരി (രാജാ) തിരുമനസ്തിലെ കൃതികള്‍ (ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടയ്ക്കല്‍). കൃഷ്ണയ്യര്‍, ചെന്നിത്തല. മണ്മറഞ്ഞ ഭാഷാകവികള്‍ 2 (നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം, 1976). കൃഷ്ണവാരിയര്‍, പി.വി. (ര്രസാ.) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പ്രാന്‍ തിരുമ നസ്തിലെ കൃതികള്‍ 1 (ലക്ഷമീസഹായം അച്ചുകൂടം, കോട്ടയ്ക്കല്‍, കൊ. 1.1097). കൃഷ്ണവാരിയര്‍, പി.വി. (്രസാ.) കാടുങ്ങല്കുര്‍ കുഞ്ഞിക്കുട്ടന്‍ തന്ധ്ുരാല്‍ തിരു മനസ്തിലല കൃതികള്‍ 5 (ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടയ്ക്കല്‍, കൊ. വ. 1103). ചന്തുമേനോന്‍, ഒ. ഇന്ദുലേഖ (ഡി.സി.ബുക്‌സ്‌, കോട്ടയം, 2014). ചുമ്മാര്‍.ടി.എം. കവ്വിരാമായണ യുദ്ധം (എന്‍.ബി.എസ്‌, കോട്ടയം, 1980). ചുമ്മാര്‍, ടി.എം. ഗദ്യസാഹിത്യചരിതതം (എന്‍.ബി.എസ്‌, കോട്ടയം, 1969). ജോര്‍ജ്‌, കെ.എം. (ജന.എഡി).സാഹിത്യചരിതം (്പരസ്ഥാനങ്ങളിലുടെ (സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 1989). നടുവത്തച്ഛന്‍ നമ്പൂതിരി. നടുവംക്യതികള്‍ (തൃശ്ശിവപേരൂര്‍ യോഗക്ഷേമം കമ്പനി ക്ലിപ്തം വക മംഗളോദയം പ്രസ്സ്‌, 1926). 258 നമ്പൂതിരിപ്പാട, ഇ.എം.എസ്‌. കേരളം മലയാളികളുടെ മാതൃഭുമി (ചിന്ത പബ്ലിഷേ ഴ്സ്‌, തിരുവനന്തപുരം, 1987). നാരായണന്‍, അകവൂര്‍. മവങ്മണ? (സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി, 2005). നാരായണന്‍, അകവൂര്‍. വണ്മണ്പസ്ഥാനം (എന്‍.ബി.എസ്‌, കോട്ടയം, 2000). നാരായണന്‍ നമ്പൂതിരി, ശീവൊള്ളി. ശിമവാള്ളിക്യതികള്‍ 1 (ദി മംഗളോദയം ലിമിറ്റഡ്‌, തൃശ്ശൂര്‍, 1952). നാരായണമേനോന്‍, കുണ്ടൂര്‍. നാല്യഭാഷാകാവ്യങ്ങള്‍ (പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 2002). നാരായണന്‍, ശീവൊള്ളി (എഡി). വങ്മണിക്യതികള്‍ (കറന്റ്‌ ബുകസ്‌, കോട്ടയം, 1988). പദ്മനാഭപ്പണിക്കര്‍, എസ്‌.മുലൂര്‍. കവിരാമായണം (സരസകവി മുലൂര്‍ സ്മാരക കമ്മിറ്റി, ഇലവുന്തിട്ട, 2004). പരമേശ്വരന്‍, കടലായില്‍. സാഹിത്യനവോോത്ഥാനത്തിന്‌ കുഞ്ഞിക്കുട്ടല്‍ തന്ത രാമന്റ്‌ സംഭാവന (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2011). പരമേശ്വരന്‍, കോയിപ്പിള്ളി. സുവര്‍ണയ്ുഗം (പി.കെ. ്രദേഴ്‌സ്‌, കോഴിക്കോട, 1955). പരമേശ്വരക്കുറുപ്പ്‌, കോയിപ്പിളളി. (ര പണേതാവ്‌) കേരള ഭാഷാ ഗ്പണയികള്‍ 1 കാടുങ്ങല്ലുര്‍ കുഞ്ഞിക്കട്ടല്‍ തമ്പ്രാന്‍ (വി.വി. ്രസിദ്ധീകരണശാല, തിരു വനന്തപുരം, കൊ.വ.1107). പരമേശ്വരന്‍ നമ്പുതിരി, പി.എന്‍. (പ്രസാ) നടുവംക്യതികള്‍ 1, 2 (ഇന്‍വിഷന്‍ മീഡിയ, തൃശ്ശൂര്‍, 2012). 259 പരമേശ്വരന്‍ നായര്‍, പി.കെ. സാഹിത്യപഠനങ്ങള്‍ ഭാഗം 7 (സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2001). പരമേശ്വരന്‍ പിളള, എരുമേലി. മലയാളസാഹിത്യം കാലഘട്ടങ്ങളിലെ (്രതിഭ ബുക്‌സ്‌, മാവേലിക്കര, 2006). പരമേശ്വരയ്യര്‍.എസ്‌.ഉള്ളൂര്‍. കേരള സാഹിത്യ ചരിത്രം 4 (കേരള സര്‍വകലാശാല, തിരുവനന്തപുരം, 1964). ്രശോഭന്‍, കെ. പച്ചമലയാളം - കൃതികളും പഠനവ്യം (കേരളഭാഷാ ഇ൯സ്റിറ്റയുട്ട, തിരുവനന്തപുരം, 1996). ഗിയദര്‍ശനന്‍,ജി. ആദ്യകാലമാസികകള്‍ (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2007). ്രിയദര്‍ശനന്‍, ജി. പഴമയിത്നിന്ന്‌ (മനോരമ പബ്ലിക്കേഷന്‍ ഡിവിഷന്‍, കോട്ടയം, 2010). ്രിയദര്‍ശനന്‍, ജി. മലയാളപത്ര ്രവര്‍ത്തനം ചാരംഭമ്വരുപം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2010). ബാലകൃഷ്ണന്‍, പി.കെ. ജാതിവ്യവസ്ഥിതിയും കേരളചരിത്രവ്യം (ഡി.സി, ബുക്‌സ്‌, കോട്ടയം, 2012). ബാലകൃഷ്ണന്‍, കല്പറ്റ. മലയാളനസ്ധാഹിത്യ ചരിതം (കേരളഭാഷാ ഇ൯സ്ററിറ്റ്യുട്ട, തിരുവനന്തപുരം, 2005). ഭാസ്്‌ക്കരനുണ്ണി, പി. ചമത്താ൯പതാം നുറ്ങ്ടിലല കേരളം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2012). 260 മലയാള പഠനസംഘം. സംസ്കാരപഠനം ചരിത സിദ്ധാന്തം ്രഭശയാഗം (വളള ത്തോള്‍ വിദ്യാപീഠം, ശുകപുരം, 2011). രവീന്ദ്രന്‍.പി.പി. സംസ്കാരപഠനം ഒരു ആമുഖം (എസ്‌.പി.എസ്‌, കോട്ടയം, 2013). രാഘവ വാരിയര്‍, എം.ആര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം 1, 2 (വളളത്തോൾ വിദ്യാപീഠം, ശുകപുരം, എടപ്പാള്‍, 2011). രാജാ, കെ.കെ. ഭാഷാമുക്തകങ്ങള്‍ (മംഗളോദയം പ്രസ്സ്‌, തൃശ്ശൂര്‍, 1955). രാമചന്ദ്രന്‍ നായര്‍, പന്മന. കേരള സംസ്കാരപഠനങ്ങള്‍ 1, 2 (കറന്റ്‌ ബുകസ്‌, കോട്ടയം, 2013). രാമചന്ദ്രന്‍ നായര്‍, പന്മന. നവയ്ുഗശില്‍്ചി തമാജരാജവര്‍മ്മ (കറന്റ്‌ ബുകസ്‌, കോട്ടയം, 2009). രാമചന്ദ്രന്‍ നായര്‍, പന്മന. സന്ധുര്‍ണ മലയാള സാഹിത്യ ചരിതം (കറന്റ്‌ ബുക്‌സ്‌, കോട്ടയം, 2014). രാമവര്‍മ്മ, കെ.ടി. മകരളിവിശേയല്‍ രാമവര്‍മ്മ അച്ഛ തമ്പ്രാന്‍ (ദക്ഷിണ ബുക്‌സ്‌, ശുകപുരം, 1983). രാമവര്‍മ്മ, കെ.ടി. മഹാകവി! കുഞ്ഞിക്കുട്ടല്‍തന്ധുരാ൯ന്‍ (സാംസ്കാരിക പ്രസിദ്ധീ കരണ വകുപ്പ്‌, തിരുവനന്തപുരം, 1992). ലീലാവതി, എം. മലയാള കവ്വിതാ സാഹിത്യചരി്തത (കേരള സാഹിത്യ അക്കാ ദമി, തൃശ്ശൂര്‍, 2002). വസന്തന്‍, എസ്‌.കെ. (സമ്പാ) കുഞ്ഞിക്കുട്ടല്‍ തമ്പ്രാമന്റ്‌ ഗദ്യലേഖ്നങ്ങള്‍ (ഡി. സി,.ബുക്‌സ്‌, കോട്ടയം, 1983). 261 വാര്യര്‍, പി.എസ്‌. ഒറവങ്കരയും ഉവണ്‍മണിപ്രസ്ഥാനവ്യം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1992). വിജയന്‍, ചമ്പാടന്‍. വങ്മണിയുട പിറകെ (അലൈഡ്‌ പബ്ലിഷേഴ്സ്‌, തലശ്ശേ രി, 1973). വിജയന്‍.എം.എന്‍. (ജന. എഡി) നമ്മുടെ സാഹിത്യം നമ്മുടെ സമുഹം 1901-2000 ഭാഗം 2, 3 (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2000). വിഷ്ണു നമ്പുതിരി, എം.പി. കുഞ്ഞിക്കുട്ടൻ തമ്പ്രാന്‍ (കേരള സര്‍വ്വകലാശാല, തിരുവനന്തപുരം, 1998). വേലായുധന്‍ പിള്ള. പി.വി.(എഡി.) നവ്വോത്ഥാന സംസ്കാരം കേരളത്തില്‍ (കേ രള സര്‍വകലാശാല, തിരുവനന്തപുരം, 1998). ശ്രീകുമാര്‍, ഏ.ജി. അച്ചുകുടത്തിലല കേരളം (കൈരളി ബുക്‌സ്‌, കണ്ണൂര്‍, 2014). ശ്രീധരമേനോന്‍, ഏ. കേരളചരിത്രം (ആനന്ദ്‌ ബുക്‌ ഡിപ്പോ, ചെന്നൈ, 1999). സതീശന്‍, ടി.എന്‍. ഒറവങ്കരക്കവിത (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, എട പ്പാള്‍, 2012). സില്‍വേരി, ഒ.വി. മതിലകം ചരിത്രവ്യം സംസ്കാരവ്യം (മാജിക ലാന്റേണ്‍ ബുക്‌സ്‌, തൃശ്ശൂര്‍). Adorno,T. The Culture Industry (Routledge, London, 1991). Althusser, L. Essays on Ideology (Verso, London, 1984). Das, Sisir Kumar. History of Indian Literature — I (The Sahithya Academy, New Delhi, 2005). 262 Eagleton, Terry. The Idea of Culture (Black Well Publishers, Massachusetts, 2000). Edgar Andrew & Peter Sedgwick (Ed). Key Concepts in Cultural Theory (Routledge, London, 1999), Gramsci, Antonio. Selections from the Prison notebooks (Lawrence and Wishart, London, 1976). Hoggart, Richard. The Uses of Literacy (Penguin, London, 1958). Marx, Karl. A contribution to the critique of the Political Economy (Progress Publishers, Moscow, 1982). Nayar.K.Pramod, An Introduction to Cultural Studies (Viva Books, New Delhi, 2009). Thompson, E.P. Making of the English Working Class (Penguin, Harmondworth, 1980). William, Raymond. Culture (Fontana, London, 1986). . Culture and Society (Chatto and Windus, London, 1958). . Marxism and Literature (Oxford, London, 1985). 263 ലേഖനങ്ങള്‍ അച്യുതമേനോന്‍, സി. “ഭാഷയിലെ ഒറ്റശ്ലോകങ്ങള്‍', ഉപന്യാസമാലിക-3 (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1988). പുറം 141-155. ഉമര്‍ തറമേല്‍. “ഇതിഹാസ നോവലിനകത്തെ പാഠരുപീകരണം: അകവും പുറവും”, തിവണ്ടി ഒരു ദേശീയമൃഗം (ലിപി പബ്ലിക്കേഷന്‍സ്‌, കോഴി ക്കോട്‌, 2008) പുറം 58-69. കുഞ്ഞഹമ്മദ്‌, കെ.ഇ.എന്‍. “സാഹിത്യകലാരംഗത്തെക്കുറിച്ച്‌ ഇ.എം.എസ്‌. സംസാ രിക്കുന്നു”, പ്രണയം, കവിത, സംസ്കാരം (അരീന, എടപ്പാള്‍, 1999), പുറം 195-200. കുഞ്ഞുണ്ണിരാജ, കൊടുങ്ങല്ലൂര്‍. “കേരളത്തിലെ രാജവംശങ്ങള്‍, ക്ഷാ(തസന്ദേശം (ജനുവരി-മാര്‍ച്ചു, 2009). ഗുപ്തന്‍നായര്‍, എസ്‌. “കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍', കാട്ടാരത്തില്‍്‌ ശങ്കുണ്ണി സ്മാരക (പഭാഷണങ്ങള്‍ (ഡി.സി.ബുക്‌സ്‌, കോട്ടയം, 2005). ചുമ്മാര്‍, ടി.എം. “കണ്ടത്തില്‍ വറുഗീസ്‌ മാപ്പിള, കൊട്ടാരത്തില്‍ ശങ്കുണ്ണ? സ്മാരക ഭാഷണങ്ങള്‍ (ഡി.സി.ബുക്‌സ്‌, കോട്ടയം, 2005), ജോസഫ്‌, മുണ്ടശ്ശേരി. ‘കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍', ഗദ്യമഞ്ജരി-2 (കോഴിക്കോട സര്‍വ്വകലാശാല, 1979) പുറം 5-10. തിലക, പി.കെ.“അംബോപദേശം ചരിത്രത്തിലൂടെ, മാതൃഭുമി ആഴ്ചച്ചതിച്ച്‌, ലക്കം 51. പുസ്തകം 92 (2015, മാര്‍ച്ച്‌) പുറം 88-89. ____“കവിപുഷ്പമാല്‌, മാത്യഭുമി ആഴ്ചച്ചതിച്ച്‌, ലക്കം 49. പുസ്തകം 92 (2015, ഫെബ്രുവരി) പുറം 88-89. 264 _'ചിലങ്ക കെട്ടിയ വെണ്‍മണി”, മാതൃഭുമി ആഴ്ചച്ചതിച്ച്‌, ലക്കം 50. പുസ്തകം 92 (2015, മാര്‍ച്ച്‌) പുറം 88-89. _“പുര്രബന്ധം ഒരു സാംസ്കാരികരേഖ്‌, മാത്യഭുമ? ആഴ്ചച്ചതിച്ച്‌, ലക്കം 48. പുസ്തകം 92 (2015, ഫ്രെബുവരി) പുറം 88-89. _മഹന്‍ നമ്പൂതിരിയും മണിപ്രവാളവും”, മാത്യഭുമി ആഴ്ചച്ചതിച്ച്‌, ലക്കം 47. പുസ്തകം 92 (2015, ഫ്രെബുവരി) പുറം 88-89. _വെണ്‍മണിയിലെ തനതു ശീലുകള്‍', മാത്യഭൂമി ആഴ്ചച്ചതിച്ച്‌, ലക്കം 52. പുസ്തകം 92 (2015, മാര്‍ച്ച്‌) പുറം 88-89. __ വെണ്‍മണി ഗ്രസ്ഥാനം മലയാള കവിതയില്‍, മാതൃഭുമി ആഴ്ച്ച തിച്ച്‌, ലക്കം 45 പുസ്തകം 92 (2015, ജനുവരി) പുറം 88-89. _വെണ്‍മണി ഭാഷയും സംസ്കാരവും, മാത്യഭുമി ആഴ്ചച്ചതിച്ച്‌, ലക്കം 46. പുസ്തകം 92 (2015, ഫ്രെബുവരി) പുറം 88-89. നാരായണന്‍, അകവൂര്‍. ‘കത്തുകള്‍ കവിതകളിലൂടെ, അര്‍ത്ഥരുച? (പൂര്‍ണ പബ്ദി ക്കേഷന്‍സ്‌, കോഴിക്കോട്‌, 2004). നാരായണന്‍, അകവൂര്‍. “പണ്ടത്തെ ചില കവിതാവിനോദങ്ങശ്‌, ഭാഷാപോഷിണി ലക്കം-23, പുസ്തകം 26 (2002, ജൂലൈ) പുറം 62-66. നാരായണന്‍, അകവൂര്‍. “വെണ്‍മണിപ്രസ്ഥാനം - ഒരു മുല്യാങ്കനം', വകതിരിവ്‌ (ഡി.സി.ബുക്‌സ്‌, കോട്ടയം, 2001). പരമേശ്വരന്‍ നായര്‍, പി.കെ. “വെണ്‍മണിക്കവിതയിലേക്ക്‌ ഒരുതിരിഞ്ഞു നോട്ടം”, സാഹിത്യ പഠനങ്ങള്‍, (ഡി.സി.ബുക്സ്‌, കോട്ടയം, 1990), 265 ്രഭാകരന്‍.ടി.ടി. “നിരുപണകാവ്യങ്ങശ്‌” ഭാഷാസാഹിത? , ലക്കം 4, പുസ്തകം 12. (1988 ഒകടോബര്‍-ഡിസംബര്‍) പുറം 54-62, ്രിയദര്‍ശനന്‍, ജി. “ഭാഷയിലെ പദ്യലേഖശാഖ്‌, ഭാഷാപോഷിണി! ലക്കം 11. പുസ്തകം 28 (2005, ഏഗ്രില്‍) പുറം.82. ബാലകൃഷ്ണന്‍, പി.കെ. “സമൂഹവും സനന്ദര്യം എന്ന മുല്യവും', പി.കെ. ബ്വാല കൃഷ്ണമന്റ്‌ ലേഖനങ്ങള്‍, (ഡി.സി.ബുക്‌സ്‌, കോട്ടയം) പുറം 11-21. ബാലകൃഷ്ണവാരിയര്‍, എ. “ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ സാഹിതയ സംഭാവനകള്‍”, ബ്വാലക്യഷണവാരിയരുമട പ്രബന്ധങ്ങള്‍, (കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2000). മുരളീധരന്‍, എം. ‘ഉപോദ്ഘാതം', എം.പി. പോളിമന്&റ്‌ സാഹിത്യ വിമര്‍ശനം, (വ ഭൂുളത്തോള്‍ വിദ്യാപിഠം, ശുകപുരം, 2011). രവിവര്‍മ്മ, ആര്‍.ടി. “കൊടുങ്ങല്ലൂര്‍ രാജവംശപ്പെരുമ്‌, കൊച്ചി രാജവംശം കഥയും കാര്യവ്യം (മനോരമ ബുകസ്‌, കോട്ടയം, 2013). രവീന്ദ്രൻ,പി.പി.'*സംസ്കാരവും ജാതിബാധ്യതകളും', ആധുനികാനന്തരം വ്വിചാരം വായന (കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍, 1999) പുറം 85-90. രാമചന്ദ്രന്‍, ടി.കെ. “കേരളത്തിലെ സാംസ്കാരിക രംഗം: ഒരു മാര്‍കസിയന്‍ വിശ കലനം. കാഴ്ചയുടെ കോയ്മ (മാതൃഭൂമി ബുകസ്‌, കോഴിക്കോട്‌, 2006). ലീലാവതി, എം. നടുവത്ത്‌ അച്ഛന്‍ നമ്പുതിരി, കൊട്ടാരത്തിത്‌ ശങ്കുണ്ണി സ്മാരക ഭാഷണങ്ങള്‍ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 2005). ലീലാവതി, എം. വെണ്‍മണിവഡ്രസ്ഥാനം', നവരംഗം, (സാഹിത്യ പ്രവര്‍ത്തക സഹ കരണസംഘം, കോട്ടയം, 1976). 266 വസന്തന്‍, എസ്‌.കെ. “കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കത്തുകള്‍, സാഹിത്യ ലോകം, ലക്കം 4, പുസ്തകം 24, (1999, ജൂലൈ) പുറം 5-24. വസന്തന്‍, എസ്‌.കെ. “കുണ്ടുരും മലയാളവും”, കാവ്ധയ്ാന്യശീലനം (കേരള സാഹിതൃ അക്കാദമി, തൃശ്ശൂര്‍, 2011). വേലായുധന്‍, പണിക്കശ്ശേരി. “കൊടുങ്ങല്ലൂര്‍, കേരളത്തിലെ താജവംശങ്ങള്‍ (ഡി. സി, ബുക്‌സ്‌, കോട്ടയം, 2012). ശങ്കുണ്ണി, കൊട്ടാരത്തില്‍. “വെണ്‍മണി നമ്പൂരിപ്പാടന്മാര്‍', ഐതിഹ്യമാല (കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 2006) പുറം 116-121. ശര്‍മ, വി.എസ്‌. “വെണ്‍മണിക്കവികളുടെ സാഹിത്യ സംഭാവന, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക (ഭാഷണങ്ങള്‍ (ഡി.സി.ബുക്സ്‌, കോട്ടയം, 2005). ശ്രീജന്‍, വി.സി. “പൂര്രബന്ധം', അര്‍ത്ഥവാദങ്ങള്‍ (മാതൃഭൂമി ബുകസ്‌, കോഴി ക്കോട്‌, 2006). പുറം 72-88. സതീശന്‍, ടി.എന്‍. “വെണ്‍മണിവഡപ്രസ്ഥാനവും ഒറവങ്കരക്കൃതികളും', മലയാള വിമര്‍ശം (1986, ജൂലൈ-ഡിസംബര്‍) പുറം 121-131. സുകുമാര്‍, അഴീക്കോട്‌. “യുഗ്രസഷ്ടാവ്‌, ഭാഷാപോഷിണ, ലക്കം 3. പുസ്തകം 28 (2004, ഓഗസ്റ്റ്‌) പുറം 5-9. സുനില്‍, പി.ഇളയിടം. “സംസ്ക്കാരവിമര്‍ശം: സാധ്യതകളും ബാധ്യതകളും”, ദേശാ കമാന? (27-11-2011). മാസികകള്‍ ഭാഷാപോഷിണി, കണ്ടത്തില്‍ വറുഗീസ്‌ മാപ്പിള ചരമശതാബ്ദിപ്പതിപ്പ, ലക്കം 3 പുസ്തകം 28 (ഓഗസ്റ്റ്‌, 2004), 267 ഭാഷാപോഷിണി, സിംപോസിയം, കൊടുങ്ങല്ലൂര്‍ ഗുരുകുലം ലക്കം 1 പുസ്തകം 11 (ജൂണ്‍-ജുലായ്‌, 1987). സ്മാരക ഗ്രന്ഥം വെണ്‍മണി ശതാബ്ദി മഹാമഹം വിശേഷാല്‍ പ്രതി (മംഗളോദയം, കൊ.വ. 1120). ശീവൊള്ളി സ്മാരകഗ്രന്ഥം (ശീവൊള്ളി ജന്മശതാബ്ദി ആഘോഷകമ്മിറ്റി, ഏപ്രില്‍, 1970) Websites chirakkalkovilakam.blogspot.in https://Kodungallurkovilakam.wordpress.com www.namboothiri.com 268 അനുബന്ധം ഒന്ന്‌ ശഗീവൊള്ളിസ്മരണഃ: ഇടശേരി ഗോവിന്ദന്‍ നായര്‍ 233 ശീവൊള്ള്ളടിസ്മരണഃ: ഇടശേരി ഗോവിന്ദന്‍ നായര്‍ മുല്ലപ്പുവല്ലിയിന്മേൽപ്പുതുമഴ പൊതിരെ - പ്പെയ്തുദിക്കുന്ന മൊട്ടിന്‍ നിര്‍ല്ലോഭത്തളളലില്ലേ പരമതുവിധമാ - യോരു സങ്കല്പപുരം ഉല്ലാസത്തോടു ചേര്‍ത്തെന്‍ കവനലതികയെ - ക്കൂത്തടിപ്പിച്ചിരുന്നോ - രുല്ലാഘഗ്രീ ശീവൊള്ളിക്കൃതികള്‍ പുതിലിറ - ക്കുന്നിതെന്നുള്ളിലിന്നും. വാണീക്ഷേത്രത്തിലെത്തീട്ടവിടെ വിലസിടു - ന്നോരുസനന്ദര്യധാമ - ശ്രേണിമധ്യത്തിലമ്പോടനിഭൃതകരരായ്‌ - സ്തഞ്ചരിയ്ക്കുന്നതാരോ താണീ നമ്പൂരിമാരോടടിമലര്‍ തടവീ - ടുഭ്യസിച്ചേന്‍ സ്വകാവ്യ - ശ്രോണീക്ഷൌമാഞ്ചലത്തില്‍ച്ചില ഞെറികളിടും വേല ഞാന്‍ വേറെ വേറെ. പോരേ പൂരം ശീവൊള്ളീസിതമണിധരണീ - ദേവരാം കാവ്യകാര- ന്മാരെ, നിങ്ങള്‍ക്കൊരാത്മാര്‍ത്ഥത കവനകലാ- ദേവിയോടില്ല പോലും 234 നേരേ തല്‍ച്ചൊല്ലു, പക്ഷേ, ഭുവനമറിയുമോ നിങ്ങളേ, നിതൃമുക്തന്‍- മാരേ, തദ്ദേവിയാത്മാര്‍പ്പണമൊടഭിസരി- പ്ചീടിനാളെന്ന സത്യം. ചൊല്ലാമീബ്ഭാരതത്തില്‍ക്കവികുലവരസം- സങ്ങളില്‍ച്ചുളിടാതേ ചൊല്ലാം സുസ്വാഗതം ഞങ്ങളൊടിനിയൊരുനാള്‍ വിശ്വസാഹിത്യവേദി എല്ലാം കൈവന്നു യുഷമാദ്ൃയശര്‍ ചിലര്‍ കവിത- ശ്രാന്തരെന്നുള്ള പേരിന്‍ പൊല്ലാപ്പു, പേറിയിട്ടീ വഴി വിവശിതരായ്‌ മുന്‍ നടന്നോരു മൂലം. പണ്ടത്രയ്ക്കാറ്റുനോറ്റിസ്സരളസരളയെ- സംസ്കൃതപ്രത്യയത്തിന്‍ പണ്ടം കെട്ടിച്ചു വിദ്വല്‍കുലതിലകിതരി- ക്കൈരളിത്തയുലാളെ തണ്ടാര്‍പ്പുമാലയാക്കീ തനതു കൃതികളെ- ശുദ്ധിയാലിക്കവീന്ദ്രന്‍ വണ്ടാര്‍വേണിക്കു വാസന്തികമധുരിമയാല്‍ മാറുയര്‍ന്നോരു നാളില്‍. ദേവന്മാര്‍ ദേവിമാരെന്നവരുടെ വഷളാം ചര്യയെച്ചുണ്ടിയെന്തി- 235 ന്നാവാമിസ്സല്‍ക്കവീന്്രന്‍ കവനലഹരിയോ- SIO പൊട്ടിച്ചിരിച്ചു? ഭാവത്തെത്തള്ളി രൂപത്തിനു പിറകെയല- ഞ്ഞോരു ഭക്തര്‍ക്കു പാര്‍ത്താ- ലാവശ്യം തന്നെയാം താദൃശമൊരു പരിഹാ- സൈകധാരാപ്രയോഗം. കിട്ടിപ്പോന്നു ശകാരാത്മകമധുരനിവേ- ദ്യങ്ങളെന്‍ ശൈലജാതേ തട്ടിക്കേറുന്നോരബ്ഭൂസുരകവിവരനോം;- ട്രതയും പ്രീതയായ്‌ നീ ഒട്ടിപ്പോളില്ലെനിക്കദ്ഭുത, മതുവിധമാം പൂജതാനെന്നുമെന്നും കിട്ടിക്കൊള്ളാനിണങ്ങീട്ടിവിടെയരുളിപോൽ നാണിയും വാണിതാനും രോഗംപോലേ പരക്കാന്‍ പ്രവണത കലരും ദുഷ്ക്കവിത്വത്തെ വേണ്ടും യോഗം ചേരുന്ന ഹാസ്യാത്മകകവനകഷാ- യങ്ങളാലുട്ടിനില്ക്കേ ആഗസ്സിന്‍ ശങ്കയെന്യേ സഹൃദയഹൃദയാ- ഹ്ലാദനം തന്റെ ധര്‍മ്മ- വ്യൂഹത്തില്‍ ശ്രേഷ്ഠമെന്നെണ്ണിയ മഹിതശിവോ- ളളിദ്വിജന്നെന്‍ ്രണാമം. 236 നുറായീ കൊല്ല, മമ്മാതിരിയൊരു കവിയെ- പെറ്റെണീറ്റോരു ശേഷം മാറാതേ നില്‍പു ഭാഗ്യം മഹിതചരിതയായ്‌ വാഴുമീ കൈരളിയ്ക്ക്‌ പാരാകെക്കീര്‍ത്തികേട്ടോരനുജരിവിടെയു- ണ്ടെന്നതല്ലക്കവീന്ദ്ര- ന്മാരാരും തന്നെയില്ല്ഥരജപദകമല- പ്പുമ്പൊടിക്കമ്പമറ്റോര്‍. രണ്ടാളുണ്ടായി ഭാഷാകവിതകളെഴുതി- ക്കേളികേട്ടോര്‍ യഥേഷ്ടം തിണ്ടാടുന്നെന്നു ഭാവിപ്പളവിലുമകതാ- രാത്മതേജസ്കമാക്കി കൊണ്ടാടും മൃത്യുവിന്നായ്ത്തനതുടലുകളെ- സ്വേച്ഛയാ ഭൈക്ഷ്യമാക്കി- ക്കൊണ്ടാരത്രേ; ശീവൊളളിക്കവിവരനതി- ലൊന്നൊന്നു ചേലപ്പറമ്പന്‍. ഇടശ്ശേരിക്കവിതകള്‍ സമ്പൂര്‍ണ്ണ സമാഹാരം (മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌, 2012) പുറം 670-672 237 അനുബന്ധം രണ്ട്‌ * (പസ്ഥാനനായകര്‍ ൦ കോവിലകങ്ങള്‍ ൦ കോവിലകത്തെ തമ്പുരാട്ടിമാര്‍ 238 ചിത്രം - 1 va _ I + 1 P : dl 3 "7 ‘ ng pe ees * 4 he Aas ” a ~ f- i ne 3 | = I ക bat a. Sas - ~~ 5 MIA ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ 239 ചിത്രം -2 ചെറിയ കൊച്ചുണ്ണി തമ്പുരാന്‍ 240 ചിത്രം -3 a 7 s a Ci. 4% / കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 241 ചിത്രം - 4 44 . A He EV Te | Cs | ee 7 Re SS od q { Be Vo" & r e ‘ | 4 Ee) I ’ 3 es ae , Fi ASL A Bt ന, we = \ Ere al wy ps PS 7 ON aa | = = > ves dl +e ag a | he a orn SD pL SS ‘TESS ae =e Ne le : ശീവൊളളി 242 ചിത്രം -5 ‘. . ~ < on fon + mee) Cf I wp Bliss ™ ab "A A ER. ag 5 OSES mo he oe a LA a eo i ere a A $4 i Ss tie rete af ue oe He ww ee a 3 L+4 Bs st = a ? “i ; I RET ee as EA er ae tg , ക _ ‘ wtf BE Eo : Bugg a - i 5 . a es wee Prins, ¥ a a ge 4 oe Ph ER 5 4 ey a ; SN y a iz } «fie Roe rs | er ae CR wd 8 + eee My വ vs ’ os ~ I bs p Bec ba = vu നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി 243 ചിത്രം - 6 Bsa an 5 as x see tas hy eles ; Fs 4 i Bes . es i > ne 7 a bh ke Me. Ea ec A: fq ge Po. ' ee i F isa . nl | sis A Ee : നടുവം മഹന്‍ നമ്പൂതിരി 244 all\Mo -7 lu a a el Sd » = | Pl OW JS 4- ao vhr Bor a | US — Te I . 5 oh RA AS Sw 2 We an 7 N Og us eH | a | { A yy ¢ 2 79 BT B GE , a! “ ao Se =e. _ . A AS Ps : We sr es : കൊട്ടാരത്തില്‍ ശങ്കുണി ണ 245 ചിത്രം - 8 കുണ്ടൂര്‍ നാരായണമേനോൻ 246 ചിത്രം - 9 a : | =~ - i aT ue a Bee SES aS Sw as J a De UM ws i : 4 PN ” _ | a | — = me | ബ്‌. | 7 em 1 I \ | " 4 1 te ns i va ont d a. ; > a N 4 ; Sila al, | . ad a A ; ചിറക്കല്‍ കോവിലകം 247 ചിത്രം - 10 SCO CCR RR a eee ry cg RSS a. SC TE Pa ye are aE 5 . i ee Ser ET NA LS, hr 3 > tw ERA, RRB esr SEA E or GASES EN EN er 7 - SER SRS Set Se NES EN 2 ad pa i a ESE TTP Ey py eG OREO a ee : . , i. = ee aR eee ae SER : 5 NSN CSE ST CES ON ie RT 3 ne a 2 Re a 5 Bn pes 2 7 ER RG les a 2 rz 4 a 5 3 se ee P= SS nao PT ae bat ey ot a na of ge y a HN ny Bn 36 eek RS PN ae Saree € = panty LS hee Cd iu - a Bde 5 ere) ; : ed aa EAC ~ SG ee a ; TOE cca ee ! et eR enn a at ET fe Br = hes Oe co Pra Pane a7) ie tn : : ; at Pans X AE SRE Pe 7 or Ed bo EES ESRD TT fe 2, [ EN y E A Be NRE RICCI PIR SE Sop tt seg Bh ate APTS & Rs Ra Sete SN PSR seis UES REA ih Oe en me > be at er el ti — 7. 4 ¢= = ര an cs eR RPO MS et NN TPT 7 ST hon aa OTe ca we i SU RE ey ees a A ae ms Pest >. . ws ae 4 En af 2 ts 4 Sa SE CEE TS i ae A fe ul ea rgd Macy 3 I TT “~~ RS ss joe LS ees Be eee eS Be wana 13 J ESS a EE owen A cu = gees so ty Sa ess Rs OES | Xk, ae : eee and ES SNS fe Sa MR Rar ar Sa Pe gg wa PA = 3 “exe oe es a HEY 7 ste = eat ee Se 3 2 i$ ad : os (4 »2 ) CS Efe Rs SSIS SNS Rr Tees ee te ee ag me Oe SE et ae Ne EN iy eae a Be a Ue NS, SETH 2 0 ESS cid - SE ST > » Piss THE COA ere ee , DADE ms CY. eae 5 ce SR SS MSG Pee SC 3a 2 oh e GUESS NE ak ERLE IS ERT Coane a ¥ ' - Ree x i p an es poets “Ss =e ra Le Eee bie SA i ke FT ai PE AG Te aod Vee PS, os ZX F ; — si Ve ; PPR ag : - + : A 2 ' ‘ 8 narod EPR ¥ Ro oo = A pe. > Ee ; ant ; OBS ee 3 PS «ft “7 ട്‌ Te ol $ . ചിത്രം - 11 MS ച a ee ee Siege; a Pa th a Eh or. Pe ey et Oh A 2 ly . : a gl * ye > ജ്‌ +A : a, rath Eel 7 ? >= id xe ; ‘i t d I അ I nd ha _ ' _ 4 a ‘ a ie © i a a > “Sa a Ee 3 Da mab “a Wash ake ae ~ Ev ned A ; ee. i . Ed > e Sd We ' > ‘ es 3 en’ 7 > A rw saat WV AN ഷീ a ia ra. . a fe Me a es av Py A ;, oo Tos ja Sa #3 a wn (= : < ne hg a ee se ay het : te 2 ‘9 തൃശൂര്‍ ഭസ്വാമി വിവേകാനന്ദ തമ്പുരാട്ടി. വിവേകാനന്ദന്റെ സ ~ Pen a ae നെ വിസ്മയിപ്പിച്ച കേരളത്തി ന്ദര്‍ശനത്തിന്‌ എട്ടു വര്‍ഷത്തി എ.ആര്‍. ശ്രീന eee വി.ടി ന്റെവനിതാ പണ്ഡിത സമ്പത്തി ന്‌ ശേഷം 190ഠ0ലാണ്‌ ചിത്രം കാനന്ദന്‍ ക്ട കൊടു ന്റെ സാക്ഷ്യമാണീ ചിത്രം. കേ എടുത്തതെന്ന്‌ കരുതുന്നു. പാ ഇന്ദുചുഡന്റെ സ്വാമ തി ത രള സന്ദര്‍ശന വേളയില്‍ കൊ ള്‍്ചാത്യ സന്ദര്‍ശന വേളയില്‍ ങ്ങല്ലൂരില്‍ എന്ന ia ടുങ്ങല്ലൂര്‍ കോവിലകത്തെത്തി കേരളത്തിലെ വനിതകളുടെ Oe ee ന ന്ദര്‍ശന യസ്വാമിവിവേകാനന്ദനുമായി. പുരോഗമന ചിന്തയെയും സം കാനന്ദന്റെ മലബാ i സംസ്കൃതത്തില്‍ ചര്‍ച്ചയില്‍ സ്കൃത വിദ്യാഭ്യാസത്തെയും ത്തെക്കുറിച്ചും a get ഏര്‍പ്പെട്ടു തമ്പുരാട്ടിമാതില്‍ ചി കുറിച്ച്‌ സ്വാമീ വിവേകാനന്ദന്‍ ലെ സന്ദര്‍ശനത്തെക്കു൪ ചും ലരാണ്‌ ചിത്രത്തില്‍. ചിത്ര അനുസ്മരിക്കുന്നുണ്ട്‌. വിവരിക്കുന്നത്‌. ത്തില്‍ മധ്യത്തില്‍ ഇരിക്കുന്ന കൊടുങ്ങല്ലൂരിലെ കാവില്‍ സ്വാമി വിവേകടയു നഞ്ഞ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയും (൪ കടന്‍ ജെട്ടിയില്‍ വഞ്ചിയിറങ്ങി ഇന്‍സ്പയേഡ oo 2 _ ണ്ടാംനിരയില്‍ വലത്തു നിന്ന്‌ യ വിവേകാനന്ദന്‍ മൂന്നു ദിവ സ്തകത്തിലും സ്വാമ Pf ne നാലാമത്‌) പണ്ഡിതരാജ കൊ സം ഇവിടെ തങ്ങിയതായി പറ ലബാര്‍ Guede la ed ച്ചിക്കാന്‌ തനമ്പുരാട്ടിയുമാണ്‌ യപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ ചുംമലബാറിലെസത a (പിന്‍നിരയില്‍ ഏറ്റവും പൊക്ക ധ്യാനനിരതനായി ഏതാനും (കൊടുങ്ങല്ലൂര്‍ ee ps മുള്ള വനിത) വിവേകാനന്ദനു സമയം ചെലവഴിച്ച ശേഷമാ ത്തെ തമ്പുരാട്ടിമാരുടെ മായി സംസ്കൃത വാഗ്വാദ ണ്‌ അദ്ദേഹം കോവിലകത്ത്‌ സ്കൃത സംഭാഷണവും എഴു ത്തില്‍ ഏര്‍പ്പെട്ടുവെന്ന്‌ കരുതു എത്തുന്നത്‌. ത്തു പറയുന്നുണ്ട്‌ nian നത്‌ കോവിലകത്തെ അംഗവും കൊടുങ്ങല്ലൂര്‍ കൂ ap) » കൊച്ചി ശാസ്ത്ര സാങ്കേതിക ട്ടന്‍ തമ്പുരാനും കൊച്ചുണ്ണ el കേരള വ്യാസല്‍ കൊടുങ്ങ സര്‍വകലാശാല ഷിപ്‌ ടെ മ്പുരാനതും ഭട ണം nan Gye a&emnlee)5a maneod ക്‌്നോളജി വിഭാഗം അധ്യാഘക്‌ സ്വാമിജിയാമായി വാഗാ Ty Dal ov « aml. ies നമരയ ഡേ ശിവപസാദഭിന്റെ ലേര്‍പ്പെട്ടുരു്നതെ അവലംബം : ChirakkalKovilakam.blogspot.in/2013/0 1/kodungallur-kovilakam-members-picture.html. അനുബന്ധം മുന്ന്‌ ലേഖനം (ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്‌) വിജ്ഞാനകൈരളി, 5 ആഗസ്ത്‌ 2014, വാല്യം 45, ലക്കം 8 250 ഭ്‌ ജയശ്രീ. കെ.എം ഓവണ്ബണി (പസ്ഥാനം - oO സംസ്കാരപഠന സമീപനം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യശാസ്ത്രവും എല്ലാമടങ്ങിയ സമ്രഗമായ അക്കാദമിക മേഖലകളില്‍ ശ്രദ്ധപിടിച്ചുപറ്റിയ ജീവിതശൈലിയാണ്‌ സംസ്കാരം. ഈ ഒരു ജ്ഞാനവിഷയമാണ്‌ സംസ്കാരപഠനം സംസ്കാരം വിനിമയം ചെയ്യപ്പെടുന്നത്‌ ഭാഷാ (Cultural Studies). സംസ്കാര വിമര്‍ശനത്തി പ്രയോഗങ്ങളിലൂടെയും ഇതര ചിഹ്നവ്യവസ്ഥക ന്റെയും സാഹിത്യവിമര്‍ശനത്തിന്റെയും ചുവടു ളുടെ അര്‍ഥവത്തായ (കമീകരണങ്ങളിലുടെ പിടിച്ച്‌ രൂപപ്പെട്ട സംസ്കാര പഠനത്തിന്‌ ബ്രിട്ട യുമാണ്‌. അസമമായ സാമൂഹികബന്ധങ്ങളില്‍ നിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹികവ്യവസ്ഥയില്‍ 1964-ല്‍ ആരംഭിച്ച CCCS (Centre forContemporary ഓരോ വിഭാഗവും തങ്ങളുടെ സാംസ്കാരിക Cultural Studies) ലൂടെ പഠനപദ്ധതിയായി അധീശത്വം നേടുന്നതിനായി ശ്രമിച്ചുകൊണ്ടേ പ്രാമാണ്യം ലഭിച്ചു. സവിശേഷമായ രീതിയില്‍ യിരിക്കും. വിഷയാന്തരത്വവും രാഷ്ര്രീയ വീക്ഷണവും ഇത്‌ സാധിക്കുന്നത്‌ സമൂഹത്തില്‍ വിനി സൈദദ്ധാന്തികാഭിമുഖ്യവും പുലര്‍ത്തുന്ന ഈ മയം ചെയ്യപ്പെടുന്ന ചിഹ്നങങ്ങളിലൂടെയും ആ പഠനപദ്ധതി വിഷയമാക്കുന്നത്‌ മാനവരാശി ചിഹങ്ങള്‍ പ്രകടമാക്കുന്ന ്രതിനിധാനങ്ങളിലൂ നിത്യജീവിത വ്യവഹാരങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ടെയുമാണ്‌. അധീശത്വം സ്ഥാപിക്കുന്ന വിഭാഗം തിന്‌ പ്രേരണ ചെലുത്തുന്ന ശക്തികളെയാണ്‌. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ മറ്റു സാംസ്‌ അതായത്‌ സംസ്കാരത്തെ സമൂഹത്തിന്റെ ചില കാരിക വ്യവസ്ഥകളില്‍ അംഗീകരിപ്പിക്കാന്‍ നട ഉല്‍പ്പന്നങ്ങളിലേക്ക്‌ വെട്ടിച്ചുരുക്കുകയും അവ ത്തുന്ന ത്രന്തപരമായ ശ്രമങ്ങളും അത്‌ മറ്റ യുടെ മഹത്വകീര്‍ത്തനത്തിലൂടെ സംസ്കാ സാംസ്കാരിക സമൂഹങ്ങളില്‍ ഉയര്‍ത്തിവിടുന്ന രത്തെ വരേണ്യതയുടെ പ്രതീകങ്ങളിലേക്ക്‌ ഒതു സംഘര്‍ഷങ്ങളും അതിനോടനുബന്ധിച്ച പ്രതി ക്കുകയും ചെയ്യുന്ന സാമ്്രദായിക സാംസ്‌കാ ഷേധങ്ങളുമാണ്‌ ഒരു പുതിയ സാംസ്കാരിക രിക പഠനത്തെ തലകീഴായി മറിക്കുകയും വ്യവസ്ഥിതിക്ക്‌ നിദാനമാവുന്നത്‌. സാമൂഹ്യ ഘടനയിലും ചരി്രഗതിയിലും വിപ്ല കേരളത്തെ സംബന്ധിച്ച്‌ അനേകം - വരാഷ്ട്രീയ ്രവര്‍ത്തനത്തിലും സംസ്കാരത്തി സാംസ്കാരിക സംഘര്‍ഷങ്ങള്‍ക്കും പരിവര്‍ത്ത നുള്ള നിര്‍ണായക പ്രാധാന്യത്തെ വിശകലനം നങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലമാണ്‌ ചെയ്യുകയുമാണ്‌ സംസ്കാരപഠനം ചെയ്യുന്നത്‌. പത്തൊന്‍മ്പതാം നൂറ്റാണ്ട്‌. കേരളത്തിന്റെ - സമഗ്രജീവിതമശലിയാണ്‌ സംസ്കാരം? സാംസ്കാരിക പരിസരത്തില്‍ വ്ൃത്യസ്തങ്ങ (Culture is a whole way of life) എന്ന്‌ റെയ്മണ്ട്‌ ളായ പ്രവണതകള്‍ ഈ നൂറ്റാണ്ടില്‍ രൂപപ്പെട്ടു. വില്യംസും (1921-88) പോരാട്ടത്തിന്റെ സമഗ്രശൈ ഒരു സംസ്കാരം മറ്റാരു സംസ്കാരവുമായി ലിയാണ്‌ സംസ്കാരം (Whole Way of Struggle) ഏറ്റുമുട്ടുമ്പോള്‍ മാത്രമാണ്‌ പുതിയ ചോദ്യങ്ങള്‍ എന്ന്‌ എന്ന്‌ ഇ.പി. തോംസണും (1924-93) ഉണ്ടാകുന്നത്‌. അപ്ഛോോഴാണ്‌ പുതിയ ഉത്തര സംസ്കാരത്തെ നിര്‍വചിച്ചത്‌ ഇതുമായി കൂട്ടി ങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങളും ഉണ്ടാ വായിക്കേണ്ടതാണ്‌. ചുരുക്കത്തില്‍ ഒരു സമൂഹ കുന്നത്‌. പാശ്ചാത്യസംസ്കാരവ്ുമായി ഏറ്റുമ ത്തിന്റെ മൂല്യങ്ങളും വിശ്വാസാചാരങ്ങളും പ്രത്യ ഭ്ടുന്നതുവരെ നമ്മുടേത്‌ തികച്ചും പാരമ്പര്യ 251 ബദ്ധമായ, നിശ്ചലവ്യം ജീര്‍ണവ്യുമായ ഒരു സമു സാമൂഹികാവസ്ഥയുടെ ഹമായിരുന്നു. പാശ്ചാത്യ സംസ്കാരവുമായുള്ള ഉല്‍പന്നം എന്ന നിലയിലാണ്‌ ഏറ്റുമുട്ടല്‍ കേരളത്തിലെ എല്ലാ സമുദായങ്ങ ക്ലഷയാം സാഹിത്യവ ളയും സ്വന്തം അവസ്ഥളയക്കുറിച്ചുള്ള വിണ്ടു SED jo TOAD വിചാരങ്ങള്‍ക്കും പുതിയ അന്വേഷണങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങളും പേരച്ചിച്ചു. സ്വന്തം എന്ന്‌ ഉറച്ചിച്ചു പറയാവുന്ന നിലനില്‍ക്കുന്നത്‌. സാഹിത്യ രൂപങ്ങള്‍ക്കും ആശയങ്ങള്‍ക്കും അതുകൊണ്ടുതന്നെ ഒരു വേണ്ടിയുള്ള അന്വേഷണമാണ്‌ അത്‌. യിര്‍ത്തെഴുന്നേൽ ഷിന്‌ ഈ കവി എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ കളെ പ്രേരിദിച്ച സാംസ്കാരിക സംഘര്‍ഷങ്ങള്‍ക്കടിമപ്പെടാതെതന്നെ സാഹിത്യ Sop ecg Woot ത്തില്‍ ഒരു പുതിയ ഭാവുകത്വത്തിന്‌ നാന്ദികു സാഹചദര്യങ്ങളെക്കുടി കണക്കിലെ റിച്ച വെണ്മണി (്രസ്ഥാനമെന്ന സാഹിത്യ്ര ടുത്മാവണം വെണ്മണി സ്ഥാനത്തിന്റെ സാംസ്കാരികസ്വത്വത്തെ അട (പസ്ഥാനത്തെ വിലയിരൂത്തേണ്ടത്‌. യാളപ്പെടുത്തുകയാണ്‌ ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം. പ്രധാനികളാണ്‌ വെണ്മണി മഹന്‍, കുഞ്ഞുക്കു വെണ്മണിഡ്രസ്ഥാനം ട്ടന്‍ തമ്പുരാന്‍, നടുവത്തച്ഛന്‍, ശീവൊള്ളി നാരാ പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ യണന്‍ നമ്പൂതിരി, നടുവം മഹന്‍, ഒടുവില്‍ കേന്ദ്രമാക്കി രൂപംകൊണ്ട കൊടുങ്ങല്ലൂര്‍ ഗുരു കുഞ്ഞികൃഷ്ണമേനോന്‍, ഒറവങ്കര രാജാ, കുലമാണ്‌ വെണ്മണിപ്രസ്ഥാനത്തിന്റെ പിറവിക്ക്‌ കൊച്ചുണ്ണിത്തമ്പുരാന്‍, കുണ്ടൂര്‍ നാരായണമേ കാരണമായത്‌. വിദ്വാന്‍ ഇളയതമ്പുരാന്റെ നോന്‍ തുടങ്ങിയവര്‍. _. കാലത്ത്‌ കൊടുങ്ങല്ലൂര്‍ കോവിലകത്തു മുളച്ച്‌ ഇവരെക്കൂടാതെ കാത്തുള്ളില്‍ അച്യുതമേ പിന്നീട്‌ വടവ്യക്ഷം പോലെ വളര്‍ന്നു പടര്‍ന്ു നോന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, ചമ്പത്തില്‍ ചന്തലിച്ചതാണ്‌ മവഞ്മണി്രസ്ഥാനം.3 ചാത്തുക്കുട്ടി മന്നാടിയാര്‍, പെട്ടരഴിയം രാമനെള സംസ്കൃതത്തിന്റെ അധീശത്വത്തെ തട്ടിമാറ്റി യത്‌, കറുത്തപാറ ദാമോദരന്‍ നമ്പൂതിരി, പി.വി. ശുദ്ധ മലയാളഭാഷയില്‍ കാവ്യങ്ങള്‍ രചിച്ചു കൃഷ്ണവാര്യര്‍, തൊട്ടേക്കാട്ട്‌ ഇക്കാവമ്മ തുടങ്ങി എന്നതാണ്‌ ഈ കവികളെ ശ്രദ്ധേയരാക്കിയത്‌. ഒരുനിര കവികള്‍ വെണ്മണിപ്രസ്ഥാനത്തിന്റെ ചേലപ്പറമ്പു നമ്പൂതിരി, പൂന്തോട്ടത്ത്‌ അനുഗാമികളായുണ്ടായി. വെണ്മണിപ്രസ്ഥാനം അച്ഛന്‍, പുന്തോട്ടത്ത്‌ മകന്‍, വെണ്മണി അച്ഛന്‍, വളരെ പെട്ടെന്ന്‌ സാധാരണക്കാരുമായി അടുക്കു കോട്ടപ്പടിക്കല്‍ ഗോദവര്‍മന്‍ തിരുമുൽപ്പാട്‌ എന്നി കയും ജനസ്വാധീനം നേടുകയും ചെയ്തു. വരാണ്‌ ഈ പ്രസ്ഥാനത്തിലെ ആദ്യകാല കവി സാഹിത്യരംഗത്ത്‌ അടിമുടി മാറ്റം വരുത്താന്‍ കള്‍ ഇവരുടെ സാഹിത്യപരിശ്രമങ്ങള്‍ക്ക്‌ കഴിഞ്ഞു. മുടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും അന്നുവരെ മലയാളസാഹിത്യം കണ്ടിട്ടില്ലാത്ത മുടിട്ടു വന്‍കഗ്ൃയും ഒരുന്‍മേഷം സാഹിത്യരംഗത്തുണ്ടായി. നിരു ചുടിക്കൊണ്ടരിവാള്‍ പുറത്തുതിരുക? ന്‍മേഷികളായിരുന്ന ഒരു സമൂഹത്തിന്റെ പ്രതി പാഞ്ചിക്കിതച്ചങ്ങന്നെ നിധികളായിരുന്ന ഒരുകൂട്ടം ആളുകള്‍ പെട്ടെ നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍ ന്നുണര്‍ന്നു കര്‍മരംഗത്തേക്ക്‌ കടന്നുവന്നതിന്റെ ചേറും പുരണ്ടിച്പൊഴ്‌- ചരിത്രം കൂടിയാണിത്‌. സാമൂഹികാവസ്ഥയുടെ ച്ഛാടത്തുന്നു വരുന്ന നില്‍ വരവുക ഉല്‍പ്പന്നം എന്ന നിലയിലാണ്‌ കലയും സാഹി ണ്ടേറെക്കൊതിക്കുന്നു ഞാന്‍ 'ത്ൃവും സാംസ്കാരിക പ്രവര്‍ത്തനങ്ങളും നില പൂന്തോട്ടത്തച്ഛന്റെ ലളിതമായ ഈ ശ്ലോകം മല നില്‍ക്കുന്നത്‌. അതു കൊണ്ടുതന്നെ ഒരു യാളഭാഷയുടെ മണവും ഗുണവും ഉള്‍ക്കൊള്ളു യിര്‍ത്തെഴുന്നേല്‍പ്പിന്‌ ഈ കവികളെ പ്രേരിപ്പിച്ച ന്നതാണ്‌. സാംസ്കാരിക സാഹചര്യങ്ങളെക്കൂടി കണക്കി ഇവര്‍ക്കുശേഷം വന്ന കവികളാണ്‌ വെണ്മണി ലെടുത്താവണം വെണ്മണിപ്രസ്ഥാനത്തെ വില പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചത്‌. ഇവരില്‍ യിരുത്തേണ്ടത്‌. 252 Ee ee ജാതിശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം oqo NR കളും. വെണ്മണി(പസ്ഥാനത്തിന്റെ al ee പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കാണാൻ | | acai A - ദായിക വ്യവസ്ഥയുടെ ജീര്‍ണിച്ച മുഖമാണ്‌ [| | | am SS പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രഭാവം സാധാ [൭ ഹ ET SSS SSS. SS SS Se RN ത്തിന്റെ ആഭിജാത്യം ചോദ്യംചെയ്യപ്പെടുകയും | CN 4 / 1 A സമുദായങ്ങള്‍ പ്രബലമാവുകയും ചെയ്തു. — = f . w&\ ye തകർച്ചയുടെ പശ്ചാത്തലത്തിലാണ്‌ ഈ സമു ee NSA ലേക്ക്‌ കടന്നുവരുന്നത്‌. al യാത്ര'യില്‍ നടുവത്തച്ഛന്‍ . അത്‌ കലയില്‍ (പതിഫലിച്ചിക്കുന്ന (പ്രകിയ “തക്കും വടക്കും ഗതിചെയ്തു കാലം വളര സങ്കീര്‍ണമാണ്‌. സമുഹത്തിന്‌ പോക്കും, പഗിക്കില്ല, പണത്തിനായി പൊതുവെ ഒരു മനസ്താക്ഷിയുണ്ട്‌. സമുഹ വില്‍ക്കും സ്വതേയുള്ളൊരു ജന്മവസ്തു ത്തിന്റ ചരി്തത്ത (പതിനിധാനം ചെയ്യുന്ന നോക്കുന്വോളെന്തോ കഥ തന്ധുരാന്‌” BIGODI ഘട്ടത്തയും അത്‌ (പതിഫലിച്ചിക്കു (222-90 ശ്ലോകം) ന്നുണ്ട്‌. അതി൭നയാണ്‌ നാം സാമുഹ്യ എന്ന്‌ വിലപിക്കുന്നുണ്ട്‌. മനസ്ത്രാക്ഷി എന്നു പറയുന്നത്‌. അത്‌ ഓരോ കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ഇവര്‍ വ്യക്തിയിലും ഗ്രതിഫലിക്കുക ഓാരോ തരത്തി ആദ്യം ചെയ്തത്‌ സാഹിത്യത്തിലെ സംസ്കൃ ലായിരിക്കും. ഉദാഹരണമായ? മലയാള സാഹി താധിപത്യത്തെ ചോദ്യംചെയ്യുകയാണ്‌. അതിരു ത്യത്തിലെ ആധുനികതയ്ക്ക്‌ തുടക്കമിട്ട കൊടു കവിഞ്ഞ സംസ്ക്യതാധിപത്യത്തിന്റെ നേര്‍ക്ക്‌ ങ്ങല്ലുര്‍ കവികളെ പരിശോഗിക്കു ക. അന്നവര്‍ അബ്ചോഗധപുര്‍വമായി? നടത്തിയ ഒരു പ്രതിഷേ (ചതിതിധാനം ചെയ്ത സാമുഹ്യ മനസ്താക്ഷി ധമായിരുന്നു അവരുടെ കവിത. ഈ അവര്‍ വളരെ AO ക്ക വളരാന്‍ തുടങ്ങിയ ബുര്‍ഷ്ാ ആരായിരുന്നു? സംസ്ക്ൃതത്തിനെ തറവാട്ടു സമൂഹമാണ്‌. പഴയ ജാതി ജ൯മി നാടുവാഴി കാലത്ത്‌ പതുക്ക പതുക്കയായി ബ്വുര്‍ഷ്ധാ സ്വത്തായി കണക്കാക്കി സംരക്ഷിക്കാന്‍ ചുമത ee സമുഹവ്ുംസംസ്കാരവും വളര്‍ന്നുവരികയായി RHO maa Pa er തന്ധൂരാക്ക രുന്നു. അത്‌ പ്രകടമായി കണ്ടത്‌ ഭാഷയുടെയും ല്‍മാരുംം അവര്‍ തന്നെയാണ്‌ അതിനെതിരെ ൩൭ ഹിത്യത്തിന്റെയും രുപത്തിലാണ്‌. കൊടു ശബ്ദമുയര്‍ത്തിയത്‌.* മാത്രമല്ല അന്നത്തെ ങ്ങല്ലുര്‍ കവിക്ശക്കെല്ലാമുള്ള പൊതുവേയുള്ള സാഹിതീയ സങ്കല്‍പ്പങ്ങളെ ഈ കവികള്‍ ഒരു സ്വഭാവം ജനങ്ങളിലേക്ക്‌ അവര്‍ ഇറങ്ങി വെല്ലുവിളിക്കുകയും ചെയ്തു. സാഹിത്യ ച്ചെന്നു എന്നതാണ്‌. ഇത്‌ കൊടുങ്ങല്ലൂര്‍ കവി സാമൂഹ്യരംഗത്തെ ചലനങ്ങള്‍ നേരിട്ട്‌ കലയി കള്‍ക്ക്‌ മുഴുവന്‍ ബാധകമാണ്‌. ഇങ്ങനെ സമു ലേക്ക്‌ കടക്കുകയല്ല. ഹത്തില്‍ തങ്ങളുടെ സ്ഥാനം (position) കൃത്യ Ti 253 മായി അടയാളപ്പെടുത്താന്‍ ഈ കവികള്‍ക്ക്‌ പത്യം നേടിയെടുക്കാനുള്ള ഇവരുടെ ശ്രമങ്ങളാ കഴിഞ്ഞു. ണെന്നു മനസ്സിലാക്കാന്‍ സാധിക്കും. സാധാര വെണ്മണി(്രസ്ഥാനത്തിന്റെ ഇടപെടല്‍ ഭാഷ ണക്കാരന്റെ ഭാഷയില്‍ ലളിതമായ കാര്യങ്ങ ളാണ്‌ അവര്‍ പറഞ്ഞത്‌. ഇത്‌ സാമാന്യജന യിലും സാഹിതൃത്തിലും സമൂഹത്തിലും ങ്ങളെ വെണ്മണി(്പസ്ഥാനത്തിലേക്കടുപ്പിക്കു സാഹിത്യരംഗത്തും സാമൂഹികരംഗത്തും കയും ചെയ്തു. സംസ്കൃത വിഭക്ത്യന്ത പദ സാംസ്കാരികരംഗത്തും തങ്ങളുടെ സ്ഥാനമുറ ങ്ങളെ ഒഴിവാക്കി, നാടന്‍പദങ്ങളെയും സംസാര പ്പിക്കാന്‍ ഒരു കൂട്ടം കവികള്‍ നടത്തിയ ബോധ ഭാഷയെയും കവിതയിലിണക്കി. ഇങ്ങനെ പൂര്‍വമായ ശ്രമമായി വേണം വെണ്മണിപ്രസ്ഥാ ശുദ്ധമലയാള ഭാഷയോടുള്ള സ്നേഹം മലയാള നത്തെ കരുതാന്‍. കാവ്യഭാഷയില്‍ ഇവര്‍ നട പദങ്ങള്‍ മാര്രം ഉപയോഗിച്ച്‌ കാവ്യമെഴുതാ ത്തിയ അഴിച്ചുപണികളാണ്‌ എടുത്തുപറയേ നുള്ള വെല്ലുവിളി (പച്ചമലയാള ഗ്പസ്ഥാനം) ണ്ടത്‌. ഏറ്റെടുക്കാനും ഇവരെ പ്രേരിപ്പിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ സംസ്കൃതത്തിന്റെ ആധിപത്യപരമായ കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച എഴുത്തില്‍ വാഴ്ചക്കെതിരെ നടത്തിയ പോരാട്ടത്തില്‍ നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ- സംസ്കൃത പക്ഷപാതികളായിരുന്ന കേരള ക്രമക്കണക്കേ ശരണം, ജനങ്ങള്‍ വര്‍മ്രപസ്ഥാനക്കാരോട്‌ ചിലപ്പോഴെങ്കിലും സമസ്തരും സമ്മതിയാതെ കണ്ടീ- സനാഹാര്‍ദ്ദപരമായ ഒരിണക്കുത്ത്‌ ഇവര്‍ സമര്‍ഥനോതില്ലൊരു വാക്കുപോലും? എന്നി മനസ്സില്‍ സൂക്ഷിച്ചിരുന്നു എന്നു സംശയി സംസ്കൃതഭാഷയോടുള്ള അകല്‍ച്ചയും - ക്ണെം. കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ ഒരു കത്തില്‍ മറ്റൊരു കത്തില്‍ “ഹാംലെറ്റ്‌” തര്‍ജുമയെ “തക്കരില്‍ ചില തിരക്കുകാര്‍കളു- പ്പറ്റി ഉണ്ടാക്ക ഞാനറിയുമോതിടേണ്ടടോ “ആകപ്പാടെ നമുക്കതത്ര ശരിയായ്‌- മുക്കുമൂലകളില്‍ വാണു ദൂഷണം ത്തൃപ്തിപ്പെടുന്നിലെടോ കക്കുമെങ്കിലതുമിങ്ങു ഭുഷണം”* എന്ന ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാ- പരാമര്‍ശം ഇങ്ങനെയൊരു സൂചനകൂടി തരു ഭേദങ്ങളേര്‍പ്പാടുമേ ന്നുണ്ട. ലോകത്തില്‍ ജനസമ്മതത്തിനുതകാ- മാറുന്ന പൊതുമണ്ഡലത്തെക്കുറിച്ചും ത്തിംഗ്ലീഷു നാമങ്ങളും (Public Sphere) പുതിയ വായനാസമൂഹത്തെക്കു പാകത്തില്‍പ്പെടുകയില്ല ശുദ്ധമലയാള- Majo (Reading Public) ഇവര്‍ക്ക്‌ തിരിച്ചറിവുണ്ടാ ക്കാര്‍ക്കതെന്നേ വരൂ യിരുന്നു. നുടവത്തച്ഛന്റെ അഷ്ടമിയാത്രയിലും, എന്നാലുമിംഗ്ലീഷറിയും ജനങ്ങള്‍ വെണ്മണിമഹന്റെ പൂര്രപബന്ധത്തിലും നന്നായിയെന്നായ്പ്പറയും ചിലേടം കാണുന്ന വിവിധജനവിഭാഗങ്ങളുടെ സൂക്ഷ്മാം ഒന്നാണിനിക്കിയ്യിതില്‍ മെച്ചമിംഗ്ലീ ശത്തിലുള്ള വര്‍ണനകള്‍ ഇവര്‍ തങ്ങള്‍ക്കു ഷിന്നാറ്റമേല്‍ക്കാതിതു ചെയ്തുവല്ലോ””ർ ചുറ്റും ജീവിക്കുന്നവരെ കണ്‍തുറന്നു നോക്കി എന്ന്‌ ഇംഗ്ലീഷിനോടുള്ള അതൃപ്തിയും തങ്ങള്‍ എന്നുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. മാറുന്ന ആരുടെ ഭാഷയ്ക്കൊപ്പമാണെന്ന്‌ പ്രഖ്യാപിക്കു കാലത്തിന്റെ സങ്കേതങ്ങളെ -അച്ചടി, തപാല്‍- ന്നുണ്ട്‌. ഇതോടെ വ്യാപകമായ വര്‍ത്തമാന പ്രതങ്ങള്‍, വെണ്മണിപ്രസ്ഥാന കവികളെക്കുറിച്ചുള്ള മാസികകള്‍ എന്നിവയെ സമര്‍ഥമായും അധീ പരാതി അവര്‍ ഒരേമട്ടിലുള്ള കാവ്യങ്ങള്‍ രചിച്ച്‌ ശത്വപരമായും ഉപയോഗിക്കാന്‍ വെണ്മണിക്കവി കവിത്വസിദ്ധി വ്യയംചെയ്തു എന്നതാണ്‌. കള്‍ക്ക്‌ കഴിഞ്ഞു. എന്നാല്‍ അവര്‍ ഭാഷയ്ക്കു നല്‍കിയ പുതിയ 1888-ല്‍ കണ്ടത്തില്‍ വറുഗീസ്മാപ്പിള മല കാവ്യരൂപങ്ങള്‍-കവിതയിലുള്ള യാത്രാവിവ യാളമനോരമ പത്രം ആരംഭിക്കുകയും അതില്‍ രണം, വര്‍ണനാത്മക കാവ്യങ്ങള്‍, കഥാകാവ്യ കവിതയ്ക്കായി ഒരു പേജ്‌ മാറ്റിവെക്കുകയും ങ്ങള്‍, കവിതക്കത്തുകള്‍ തുടങ്ങിയവ കൂടാതെ ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവി സമസ്യാപൂരണങ്ങള്‍, ഛായാശ്ശലോകങ്ങളുടെ താംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ നിര്‍മാണം എന്നിവയെല്ലാം ഭാഷയില്‍ ആധി മൂന്നായി കിടന്നിരുന്ന കേരളത്തിലെ സാഹിത്യ 254 മലയാളസാഹിത്യത്തിന്‌ പുതിയ ഭാവു atten ക കുരുതുകില്‍ uv ° fe} കുത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാ ചൊല്ലും സര്‍വജനങ്ങളും കഴല്‍തൊഴും ക്കിയ ക്രിയാത്മകമായ ഇടപെടലു കണ്ടാല്‍ മഹാത്മാവിനെ കള്‍ നടത്തുകയും മലയാളകവി വെല്ലും നിശ്വചയമേതു ശക്തികളെയും തയ്ക്ക്‌ പൂതിയ ദിശാബോധം ഉണ്ടാ . സ്വതം മനശ്ശക്തിയാല്‍- ക്കിയെടാക്കാകയാം ചെയ്ത വെബ് ണി ചെല്ലും ജേലിലുമൂക്കെഴും കഴുകിലും ee names വന = തോക്കിന്റെ നേര്‍ക്കും സുഖം” (ഗാന്ധി) TOMO METS Toes എന്ന ഭാഗം ഗാന്ധിയോടും ദേശീയ പ്രസ്ഥാ രപഠനത്തിന്റെ രീതിശാസ്ത്രങ്ങള്‍ നത്തോടും കവിയുടെ മനോഭാവം വ്യക്തമാക്കു സഹായിക്കും. ന്നതാണ്‌. | നടുവത്തുമഹമന്റ്‌ ഗാന്ധി, ആശ്രമപ്രവേശം കാരന്‍മാരെ കൂട്ടി “കവിസമാജം” എന്ന സംഘ —_ peep POP ad HON aroma ടനയും രൂപീകരിച്ചു. ഇത്‌ പിന്നീട്‌ “ഭാഷാപോ രച്ഛക്കുണ ഭുരവക്ഷണവും ഉശക്കാഴചയും ഷിണി സഭയായി. ഈ സഭയുടെ നേതൃത്വ എന്തെ മയസ്തില്‍ ടട സോമ കയികള്‍ omg) ത്തില്‍ ഏഴ്‌ സമ്മേളനങ്ങള്‍ കേര 103 പല നാള്‍ മംഗളങ്ങള്‍ എഴുതി കാലയാപനം ചെയ്തി യിടങ്ങളിലായി നടന്നു. ഇതിലെല്ലാം വെണ്മണി ൬ സമയത്മാണ അദ്ദേഹം ഏഷ്യയും lao] ക്കവികള്‍ സജീവമായി പങ്കെടുക്കുകയും ൭൭40 2൭ ഭരിച്ചിരു്ഇ ബ്രമമരെ നട്ടെല്ലു അവിടെ നടത്തിയ കവിപരീക്ഷകളില്‍ വാശി TOTO തി? അര്‍ക്മുള്ള ചദക്കിനാല്‍ വെല്ല യോടെ വിജയം വരിക്കുകയും ചെയ്തു. വിളിച്ചത്‌. OO DD (ontavjo അയര്‍ലഞ്ജും കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ നടുവത്തച്ഛനയച്ച ഈജിപ്തും മറ്‌ പ്രാചിന സംസ്കൃതികളും ഭാര കത്തില്‍ (കൊ.വ.67) കോട്ടയത്ത്‌ നടക്കുന്ന കവി തത്തെപ്പോോലെത്തന്നെ കോളനിഭരണത്തിന്റെ സമാജത്തെക്കുറിച്ച്‌'? ചങ്ങലയില്‍ കിടക്കുന്ന സഹോദരിമാരായ? “ഇങ്ങെല്ലാവരും മടിച്ചാലരിയ കവി അദ്ദേഹം കാണുന്നു. വള്ളത്തോള്‍ രശ സമാജ്‌ത്തിലീക്കൊച്ചിയില്‍ക്കാ- ത്തത്തും മുമ്ധാണിതെന്ന്‌ മറക്കരുത്‌." എന്ന്‌ രങ്ങില്ലാതായ്‌ ഭവിക്കും പറയണമതു ൭നൌ- വിഷ്ണുനാരായണന്‍ നമ്പൂതിരി രേഖപ്പെടു മ്മള്‍ക്ക്‌ മാനത്തിനാമോ?” എന്ന്‌ പരാമർശി ത്തിയിരിക്കുന്നത്‌ ഈ കവിതയുടെ പ്രാധാന്യം ട്ടുണ്ട്‌. വ്യക്തമാക്കുന്നു. ; . കവനകരഈമുദി, വിദ്യാവിനോദിനി തുടങ്ങിയ വയര്‍നിറച്ച്‌ ഉണ്ട്‌ ഏമ്പക്കവും വിട്ട അക്കാലത്തെ മാസികകളിലും വെണ്മണിക്കവി ദാരിദ്യദുഃഖം എന്തെന്നറിയാതെ കഴിഞ്ഞ ഒരു കള്‍ രചനകള്‍ (്പസിദ്ധീകരിച്ചിരുന്നു. ഇവരുടെ കൂട്ടം സവര്‍ണകവികളുടെ നരമ്പവോക്കുകള്‍ കാവ്യങ്ങള്‍ കേരളസമൂഹത്തിന്‌ പരിചിതമാവാന്‍ എന്ന്‌ നിലയിലാണ്‌ ചി ഖഞ് പലരും a ഇത്തരം (പ്രസിദ്ധീകരണങ്ങള്‍ കാരണമായി ണിക്കവിതകളെ വിലയിരുത്തിയത. -എന്നാല്‍ ട്ടുണ്ട്‌ ദാരിഗ്ൃദുഃഖവും വൈയക്തിക ദുരന്തങ്ങളും. വെണ്മണിമാരുടെ കൃതികളെല്ലാം ഒരേ അച്ചി “വണ്ടുവോളം ഉഞ്ടാഞിരുന്തിട്ടും തങ്ങള്‍ക്കു ലിട്ട്‌ വാര്‍ത്ത രൂപങ്ങളാണെന്ന തെറ്റിദ്ധാരണയും വന്നുചേര്‍ന്ന ദുഃസ്ഥിതിയെ പ്രതിഭാശക്തി ഇടക്കാലത്ത്‌ കടന്നുകുടിയിട്ടുണ്ട്‌. എന്നാല്‍ കൊണ്ടും സമന്വയഭാവനകൊണ്ടും നേരിടുകയും ഇവരുടെ രചനകള്‍ മുഴുവന്‍ വായിച്ചുനോക്കാ മാറിവരുന്ന സാമൂഹിക ചലനങ്ങളെ ഉള്‍ക്കൊണ്ട്‌ തെയാണ്‌ പലരും ഇത്തരത്തില്‍ അഭിപ്രായപ്പെ ഒരു പുതിയ ജീവിത്രകമം കരുപ്പിടിപ്പിക്കാന്‍ ഒരു ട്ടത്‌. വളരെ വ്യത്യസ്തവും നവീനവുമായ ആശ കൂട്ടം കവികള്‍ നടത്തിയ പരിശ്രമവും ആയി യങ്ങളെയും പ്രമേയങ്ങളെയും ഈ കവികളില്‍ വേണം ഈ കാവ്യങ്ങളെ വിലയിരുത്താന്‍. പലരും ആവിഷ്കരിച്ചിട്ടുണ്ട്‌. ഇതില്‍ എടുത്തു അശ്ലീല സാഹിത്യമെന്നും ശൃംഗാരാഭാസ പറയേണ്ടത്‌ നടുംമഹന്റെ ഗാന്ധി, ഗാന്ധിവി തെന്തുമുള്ള ലി ഒട്ടെറെ കേള്‍ക്കേണ്ടി വന്നി ജയപ്രാര്‍ഥനാ ശതകം, ആശ്രമ്രവേശം എന്നി ടാണ്ട ഞം ഇതിനു ണും aia. വെണ്മണിപ്രസ്ഥാനത്തെ പിന്നീട വിലയിരുത്തി 255 യവര്‍ കൈക്കൊണ്ട സാംസ്കാരിക പക്ഷപാത 9. പ്രസാധകര്‍: പി.വി. കൃഷ്ണവാരിയര്‍, മാണ്‌. ഇവരുടെ കാവ്യങ്ങളില്‍ കാണുന്ന ചില കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കാവ്യം മുഴുവന്‍ തിരുമനസ്സിലെ കൃതികള്‍ 1, ലക്ഷ്മി അശ്ലീലമാണെന്ന്‌ വിലയിരുത്തുന്നത്‌ ശരിയല്ല. സഹായം അച്ചുകൂടം കോട്ടയ്ക്കല്‍ ഈ കവികള്‍ കാവ്യസൃഷ്ടി നടത്തിയ LIMO DOG: പി.വി. കൃഷണവാര യ, കാലത്തെ ചില കാവ്യസങ്കേതങ്ങള്‍ ഇവരുടെ കൊടുങ്ങല്കൂര കുഞ്ഞക്കുട്ട൯ തമ്പുരാ തിരുമനസ്സിലെ കൃതികള്‍, ലക്ഷ്മിസഹായം കാവ്യങ്ങളില്‍ കാണാമെന്നേയുളളു. വെണ്മണി v _ one . അച്ചുകൂടം കോട്ടയക്കല്‍ പ്രസ്ഥാനത്തെ പിന്നീടുള്ളവര്‍ വിലയിരുത്തിയത്‌ 1. പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അതെഴുതിയ കാലത്തെ സദാചാര സങ്കല്‍പ്പത്തി നടുവം കൃതികള്‍ക്കുള്ള ആശംസ, പേജ്‌. നനുസൃതമായല്ല, മറിച്ച്‌ ദേശീയ്രപസ്ഥാനത്തി 48. നടുവം കൃതികള്‍- സമ്പൂര്‍ണ ന്റെയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സമാഹാരം (2012 ഡിസം.) ഇന്‍വിഷന്‍ അതിനോടനുബന്ധിച്ച്‌ സ്ഥാപിതമായ പുതിയ മീഡിയ, തൃശ്ശൂര്‍ മൂല്യവ്യവസ്ഥയുടെയും പശ്ചാത്തലത്തിലാണ്‌. അതുകൊണ്ടുതന്നെ വെണ്മണി പ്രസ്ഥാന സഹായകഗ്രന്ഥങ്ങള്‍ ത്തിന്റെ സാംസ്കാരിക പശ്ചാത്തലം തിരിച്ചറി 1 ഇ.എം.എസ്‌, ഗോവിന്ദപ്പിള്ള.പി: യപ്പെടാതെ പോയി. ഗ്രാംഷിയന്‍ വിചാരവിപ്പവം, 2008 മാര്‍ച്ച്‌, മലയാളസാഹിത്യത്തിന്‌ പുതിയ ഭാവുകത്വ ചിന്ത പബ്ലിക്കേഷന്‍സ്‌. ങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കിയ ക്രിയാത്മ 2: നാരായണന്‍ അകവൂര്‍: ale em (al കമായ ഇടപെടലുകള്‍ നടത്തുകയും മലയാള സ്ഥാനം,1982,നാഷണല്‍ ബുകസ്റ്റാള്‍. കവിതയ്ക്ക്‌ പുതിയ ദിശാബോധം ഉണ്ടാക്കിയെ a :വകതിരിവ, 2001, ഡി.സി.ബുക്‌സ്‌. ടുക്കുകയും ചെയ്ത വെണ്മണിപ്രസ്ഥാനത്തെ ൧ പരമേശ്വരന്‍ നമ്പൂതിരി.എന്‍.പി: സമാഹ a ; aa v 7 രണം നടുവം കൃതികള്‍ വാള്യം 1, 2, 2012, rola റയ PP SOD ഡിസംബര്‍, ഇന്‍വിഷന്‍ മീഡിയ, തൃശ്ശൂര്‍. രീതിശാസ്ത്രങ്ങള്‍ സഹായിക്കും. 5. പരമേശ്വരന്‍ നായര്‍. പി.കെ : സാഹിത്യ കുറിപ്പുകള്‍ പഠനങ്ങള്‍ ദാം ഭാഗം, 1990. ഡി.സി. . ബുക്‌സ്‌. 1 റെയ്ഗണ്ട്‌ വില്യംസ്‌, 1958, "Culture and 6. പ്രിയദര്‍ശനന്‍.ജി: മൺമറഞ്ഞ മാസിക Society' കള്‍,1971'ജൂലായ്‌, സാഹിത്യര്രവര്‍ത്തക 2. എം.എന്‍. വിജയന്‍, നമ്മുടെ സാഹിത്യം സഹകരണസംഘം, നമ്മുടെ സമൂഹം V1. 2. മുഖക്കുറിപ്പ്‌ 7. മലയാളപഠനസംഘം:സംസ്കാരപഠനം 3. അകവൂര്‍ നാരായണന്‍, വെണ്മണിഗ്രസ്ഥാ ചരിത്രം, സിദ്ധാന്തം, ഗ്രയോഗം, 2011. നം, പേജ.66 8. രവീന്ദ്രന്‍. പി.പി:സംസ്കാരപഠനം - ഒരു 4. 'അവലംബം:എഡി. ഡോ:ശീവൊള്ളി നാരാ ആമുഖം:2013, ജനുവരി, സാഹിത്യ യണന്‍, വെണ്മണികൃതികള്‍ അവതരണിക പ്രവര്‍ത്തക സഹകരണസംഘം. പേജ്‌ 13 9. ലീലാവതി.എം:നവരംഗം,1973, സാഹിത്ൃരപ 5. ഡോ. എം. ലീലാവതി, നവരംഗം, (പേജ്‌ 8) വര്‍ത്തകസഹകരണസംഘം. 6. കെ. ഇ. എന്‍, പ്രണയം കവിത സംസ്കാരം 1. വസന്തന്‍.എസ്‌.കെ : കാവ്യാനുശീലനം, (1999 മെയ്‌) ലേഖനം: സാഹിതൃ കലാരംഗ 201,നവംബര്‍,കേരളസാഹിത്യ അക്കാദമി. തെൌെക്കുറിച്ചു ഇ.എം.എസ്‌. സംസാരിക്കുന്നു. 1. വിജയന്‍.എം.എന്‍ (ജന.എഡി) : നമ്മുടെ പേജ. 196 സാഹിത്യം നമ്മുടെ സമൂഹം വാള്യം, 7. ്രസാധകര്‍: പി.വി. കൃഷണവാരിയര്‍, 1, 2, 2000, ജനുവരി കേരളസാഹിത്യ അക്കാ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ദമി.12.ശീവൊളളി (എഡി): വെണ്മണി കൃതി തിരുമനസ്സിലെ കൃതികള്‍, ലക്ഷ്മിസഹായം കള്‍, കറന്റ്‌ ബുക്‌സ്‌. അച്ചുകൂടം കോട്ടയ്ക്കല്‍ 8. (പസാധകര്‍: വി.വി. കൃഷ്ണവാരിയര്‍, യോ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജയശ്രീ കെ.എം ; തിരുമനസ്സിലെ കൃതികള്‍, ലക്ഷ്മിസഹായം അസിസ്റ്റന്റ്‌ .പ്രൊഫസര്‍ ERD ¥ v എം.ഇ.എസ്‌ പൊന്നാനി കോളേജ അച്ചുകൂടം കോട്ടയ്ക്കല്‍ - കത്ത്‌ 33 പൊന്നാനി 250