സംഘസാഹിത്യത്തില്‍ മുദ്രിതിതമായ ചേരസംസ്കൃതിയുടെ സവിശേഷതകള്‍: “എട്ടുത്തൊകൈ യെ മുന്‍നിര്‍ത്തിയുള്ള പഠനം മിഥുന്‍ കെ.എസ്‌. കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ മലയാളം പി.എച്ച്‌.ഡി. ബിരുദത്തിനുവേണ്ടി സമര്‍പ്പിക്കുന്ന ്രബന്ധം മാര്‍ഗ്ഗദര്‍ശകന്‍ ഡോ. പി.വി. പ്രകാശ്‌ ബാബു മലയാള വിഭാഗം ശ്രീ കേരളവര്‍മ കോളേജ്‌ (കോഴിക്കോട്‌ സര്‍വ്വകലാശാല) തൃശൂര്‍ ജൂണ്‍ 2015 Dr. P.V. Prakas Babu Supervising Teacher Department of Malayalam Sree Keralavarma College, Kanattukara Post, Thrissur, Kerala - 680 011 CERTIFICATE This is to certify that the thesis entitled “സംഘന്ധാഹിത്യത്തില്‍ മുദ്രിതിതമായ ചേരസംസ്‌ക്യ തിയുടെ സവിശേഷതകള്‍: എട്ടുത്തൊകൈ 'യെ മുന്‍നിര്‍ത്തിയുള്ള പഠനം submitted to University of Calicut for the fulfillment of the Degree of Doctorate of Philosophy in Malayalam is the orginal work carried out by Midhun KS carried out in the Department of Malayalam Sree Kerala Varma College, Thrissur under my supervision and that the thesis has not been previously submitted for the award of any Degree, Diploma, Fellowship or other similar titles and it has not been published so far either in full or part. THRISSUR Dr. P.V. PRAKAS BABU 25.06.2015 MIDHUN K.S Research Scholar Department of Malayalam Sree Kerala Varma College, Kanattukara.P.O. Thrissur, Kerala - 680 011 DECLARATION I hereby declare that the thesis entitled “സംഘസാഹിത്വത്തില്‍ മുദ്രിതിതമായ ചേരസം സ്കൃതിയുടെ സവിശേഷതകള്‍: 'എട്ടുത്തൊകൈ'യെ മുന്‍നിര്‍ത്തിയുള്ള പഠനം submitted to University of Calicut for the fulfillment of the Degree of Doctorate of Philosophy in Malayalam is the original work carried out by me in the Department of Malayalam under the guidance of Dr. P.V. Prakas Babu, Supervising Teacher, Department of Malayalam, Sree Kerala Varma College, Thrissur -11 and it has not formed the basis full or partial for the award of any Degree, Diploma or other similar titles earlier and no part of the thesis has been published or sent for publication at the time of submission. THRISSUR MIDHUN K.S 25.06. 2015 നന്ദി ഈ പ്രബന്ധം തയ്യാറാക്കുന്നതിന്റെ ഓരോഘട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശവും അതിനോടനുബ ന്ധിച്ചുള്ള സഹായങ്ങളും നല്‍കിയത്‌ ശ്രീ വിവേകാനന്ദ കോളേജിലെ മലയാളവിഭാഗം മേധാവിയായ ഡോ.പി.വി. ്രകാശ്ബാബുവാണ്‌. മാഷിനോടുള്ള എനിക്കുള്ള നന്ദിയും ആദരവും ഹൃദയഭാഷയില്‍ ്രകാശിപ്പിക്കുന്നു. ഈ (്രബന്ധരചനയില്‍ എന്നോടു സഹകരിച്ച ശ്രീ കേരളവര്‍മ്മകോളേജിലെ ഗ്രിന്‍സി പ്പള്‍മാരായിരുന്ന പ്രൊഫ.കെ.ജയചന്ദ്രന്‍, പ്രൊഫ.കെ.മധു എന്നിവരെയും ഇപ്പോഴത്തെ (പ്രിന്‍സിപ്പലായ ലത ടീച്ചറെയും ഈയവസരത്തില്‍ ഓര്‍ക്കുന്നു. പ്രബന്ധരചനയുടെ തുടക്കം മുതലേ സമയബന്ധിത മായി ഈ പ്രബന്ധം ചെയ്തു തീര്‍ക്കുവാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും മറ്റ്‌ സഹായങ്ങള്‍ ചെയ്തു തരികയും ചെയ്ത കേരളസര്‍വ്വകലാശാലയിലെ എമിററ്റസ്‌ ഫെല്ലോയും തൃശൂര്‍ കേരളവര്‍മ്മകോളേ ജിലെ മലയാളവിഭാഗം മുന്‍മേധാവിയുമായിരുന്ന ഡോ.എന്‍.അനില്‍കുമാര്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളവിഭാഗം മേധാവി ഡോ.കെ.കൃഷ്ണകുമാരി, ശ്രീ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാ പകരായ പ്രൊഫ.സി.കെ.്രസന്നന്‍, ഡോ.വി.സി.സുപ്രിയ, ഡോ.രാജേഷ്‌ എന്നിവരോടുള്ള കടപ്പാട്‌ ഹൃദയപൂര്‍വ്വം സ്മരിക്കുന്നു. പ്രബന്ധ രചനയില്‍ അലട്ടിയിരുന്ന സംശയങ്ങളെ ദൂരീകരിക്കുകയും മുന്നോട്ടുളള വഴി വ്യക്തമായി കാണിച്ചു തരുകയും ചെയ്ത ഡോ സി.ആദര്‍ശിനെയും പ്രബന്ധ പൂര ണത്തിനുവേണ്ടി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഗവണ്‍മെന്റ്‌ മോടല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മലയാള വിഭാഗം അധ്യാപകനായ ഡോ.പി.എ.ഷാനിനെയും നന്ദിയോടെ ഓര്‍ക്കുന്നു. കൂടാതെ എസ്‌. കെ.വി.സി യിലെ മറ്റ്‌ അദ്ധ്യാപകരോടും പ്രത്യേകിച്ച്‌ ഡോ. ജയനിഷയോടും (വകുപ്പ്‌ മേധാവി, സംസ്കൃത വിഭാഗം) ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. പ്രബന്ധ രചനയില്‍ ഉണര്‍വ്വും പ്രതീക്ഷയും നല്‍കി ഏതുസമയവും സഹായിച്ച മധുര കാമ രാജ്‌ സര്‍വ്വകാലശാലയിലെ മലയാള വിഭാഗം അദ്ധ്യാപകരായ ഡോ.എം. സനല്‍കുമാര്‍, ഡോ.കെ. ശ്രീകുമാരി, ഡോ.ടി.ജിതേഷ്‌ എന്നിവരോടുള്ള നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു. ഈ പ്രബന്ധ പൂര്‍ത്തീകരണത്തിന്‌ എന്നെ സഹായിക്കുകയും സംഘപാട്ടുകളുടെ വ്യാഖ്യാന ങ്ങളില്‍ വന്ന സംശയങ്ങളെ ദൂരികരിക്കുകയും അനുബന്ധ സഹായങ്ങള്‍ ചെയ്തതും തഞ്ചാവൂര്‍ തമിഴ്‌ സര്‍വ്വകലാശാലയിലെ എന്റെ സുഹൃത്തുക്കളായ, മു. സതീഷ്കുമാര്‍, ലോ. ശരവണന്‍, പാ. ജെനീഫാ റാണി, പി. ശാന്തി, കി. കോകില, പാ. ഭുവന (അരിവിയല്‍ തമിഴ്വിഭാഗം) ന. (ald, താ. ബാലു (തമിഴ്‌ വിഭാഗം) കോ. മതിവാനന്‍, ഷൈലേഷ്‌, പാ. അരുണ്‍രാജ്‌ (പുരാവസ്തുശാസ്ത്ര വിഭാഗം) എന്നിവരോടും പൂനൈ ഡെക്കാണ്‍ കോളേജിലെ ജി. മണികണ്ഠനോടും വാക്കുകള്‍ക്കതീതമായ എന്റെ കൃതജ്ഞത അറിയിക്കുന്നു. ഈ പഠനത്തില്‍ ആവശ്യമായ ആകരസാമഗ്രികള്‍ ശേഖരിച്ചത്‌ ശ്രീ കേരളവര്‍മ്മ കോളേജ്‌ ലൈബ്രറി, തഞ്ചാവൂര്‍ തമിഴ്‌ സര്‍വകലാശാല ലൈബ്രറി, തഞ്ചാവൂര്‍ സരസ്വതി മഹാല്‍ ലൈബ്രറി, മൈസൂര്‍ സെന്‍ട്രൽ ഇ൯സ്റസറിറ്റയൂട്ട ഓഫ്‌ ഇന്ത്യന്‍ ലാംഗ്വേജസ്‌ ലൈബ്രറി, കേരള സര്‍വ്വകലാശാല തമിഴ്‌, മലയാള വിഭാഗം ലൈബ്രറി, കേരളസര്‍വ്വക ലാശാല സെന്‍ട്രല്‍ ലൈബ്രറി പാളയം എന്നിവിടങ്ങളിലെ അധികാരികളോടും പ്രത്യേകിച്ച ഡോ.പദ്മറാവു, ഡോ.ബി.വി. ശശികുമാര്‍ എന്നീ അദ്ധ്യാപകരോടും ഇന്റര്‍നാഷ്ണല്‍ സ്ക്കൂള്‍ ഓഫ്‌ ദ്രവിഡിയന്‍ ലാംഗ്വേജസ്‌ ഡയ റക്ടറായ ഡോ.പണിക്കര്‍, സീനിയര്‍ ഫെല്ലോയായ നടുവട്ടം ഗോപാലകൃഷ്ണന്‍ ലൈബ്രറേറിയനായ il ശ്രീമതി ബിന്ദുവിനോടും കെ.സി.എച്ച്‌.ആര്‍ ഡയറക്ടറായ ഡോ. പി.ജെ. ചെറിയാനോടും എന്റെ നിസ്സീ മമായ നന്ദി അറിയിക്കുന്നു. കൂടാതെ (പബന്ധ പൂരണത്തിനായി നിരന്തരം (പചോദിപ്പിക്കുകയും അനു ബന്ധ സഹായങ്ങള്‍ ചെയ്തുതന്നവരുമായ (്പിയപ്പെട്ട സുഹൃത്തുക്കളായ അനിതാബാലന്‍, ഡോ.കെ. പി. ബിജു, (തത്ത്വചിന്താവിഭാഗം. എസ്‌.കെ.വി.സി, തൃശൂര്‍) പ്രൊഫ.ശരത്ചന്ദ്രന്‍ എ. ദിവാകരന്‍ (സസ്യ ശാ സ്ത്രവിഭാഗം, എസ്‌.കെ.വി.സി,തൃശൂര്‍) സുമേഷ്‌.എന്‍.വി (ജന്തുശാസ്ത്രവിഭാഗം, ക്രൈസ്റ്റ്‌ കോളേജ്‌, ഇരിങ്ങാലക്കുട) ഡോ. കെ. സുനില്‍ കുമാര്‍ (രാഷ്ട്രമീമാംസ വിഭാഗം, എസ്‌.കെ.വി.സി, തൃശൂര്‍) പ്രൊഫ. അനുപ്‌. കെ. ജി (വാണിജ്യവിഭാഗം, എസ്‌.കെ.വി.സി. തൃശൂര്‍), സന്തോഷ്‌. എം. ആര്‍ (ബാബാ ആറ്റോ മിക റിസര്‍ച്ച്‌ സെന്റര്‍, മൈസൂര്‍) ഷഹീര്‍ഷാ. എസ്‌. കെ, രേഷമ. കെ. യു (ഭൂമിശാസ്ത്ര വിഭാഗം) എന്നി വരോടും മലയാള വിഭാഗത്തിലെ ഗവേഷകരോടും എന്റെ നന്ദി അറിയിച്ചുകൊളളുന്നു. തൃശൂര്‍ 25.06.2015 മിഥുന്‍.കെ.എസ്‌ fi ഉളടക്കം ആമുഖം 1-6 ഭൂപടങ്ങള്‍ ചുരുക്കെഴുത്തുകള്‍ അദ്ധ്യായം 1. സാഹിത്യവും സംസ്്‌ക്കാരപാരമ്പര്യവും 7-31 1.1 സാഹിത്യം 7-12 1.1.2 എഴുത്തുകാരനും എഴുത്തും 1.1.3 സാഹിത്യവും കാലവും 1.2 സംസ്‌ക്കാരം 12-17 1.2.1 സാഹിത്യവും സംസ്ക്കാരവും 1.3 പാരമ്പര്യം 17-19 1.4 സംസ്ക്കാരപഠനം 19-24 1.4.1 സംസ്‌ക്കാരപാരമ്പര്യ പഠനം പിന്‍കുറിപ്പുകള്‍ 24-31 അദ്ധ്യായം 2. ്രാവിഡം 32-56 2.1 പദനിഷ്പത്തി 32-35 2.2 ്രാവിഡരുടെ ഉത്ഭവം, ആഗമനം, വ്യാപനം 35-48 2.2.1 മെഡിറ്ററേനിയന്‍ വാദം 2.2.2 ആഥ്ഥിക്കന്‍ വാദം 2.2.3 സൈന്ധവ സംസ്‌ക്കാര വാദം 2,3 തെക്കേ ഇന്ത്യയില്‍ ദ്രാവിഡരുടെ ആഗമനകാലം 48-50 പിന്‍കുറിപ്പുകള്‍ 50-56 അദ്ധ്യായം 3. തമിഴകം 57-126 3.1. അതിരുകള്‍ 57-58 3,2 ഭാഷ 59-61 3.2.1ലിപി 3.8 ദേശങ്ങള്‍ 62-63 3.3.1 തെന്‍പാണ്ഡി 3.3.2 കുട്ടനാട്‌ 3.3.3 കുടനാട്‌ 3.3.4 കര്‍ക്കാനാട്‌ 3.3.5 വേണാട്‌ 3.3.6 പൂഴിനാട്‌ 3.3.7 പന്‍റിനാട്‌ 3.3.8 ചീതനാട്‌ 3.3.9 മലാട്‌ 3.3.10 പുനല്‍നാട്‌ 3.3.11 തെക്കന്‍അരുവാനാട്‌ 3.3.12 വട അകുവാനാട്‌ 3.4 രാജ്യങ്ങള്‍ 63-66 3.4.1 പാണ്ഡ്യരാജ്യം 3.4.2 ചോഴരാജ്യം 3.4.3 ചേരരാജ്യം 3.4.4 തൊണ്ട്ടൈരാജ്യം 3.4.5 കൊങ്ങുരാജ്യം iv 3.5 നാട്ടുരാജ്യങ്ങള്‍ 66-69 3.5.1] കോസറകള്‍ 3.5.2 വേളിര്‍രാജാക്കന്മാര്‍ 3.5.3 ആയ്‌ 3.5.4 അതിയാമാന്‍ 3.5.5 കാരി 3.5.6 ഓരി 3.5.7 പേകന്‍ 3.5.8 നളളി 3.5.9 നന്നന്‍ 3.5.10 നല്ലിയക്കോടന്‍ 3.5.11 പൊരുനന്‍ 3.5.12 പാണ്ഡ്യന്‍മാരന്‍ 3.5.3 തൊണ്ടൈമാന്‍ ഇളന്തികരൈയന്‍ 3.5.14 പാരി 3.6 സംഘകാല നിര്‍ണയം 70-83 3.6.1 ശാസനങ്ങള്‍ 70-75 3.6.1.1 അശോകശാസനം 3.6.1.2 തിരുക്കോവിലൂര്‍ ശാസനം 3.6.1.3 ജംപൈശാസനം 3.6.1.4 പുകലൂര്‍ശാസനം 3.6.1.5 മാങ്കുളം ശാസനം 3.6.1.6 അഴകര്‍ ശാസനം 3.6.1.7 ഹത്തികുംബാശാസനം 3.6.1.8 വേള്‍വിക്കുടിചെപ്പേട്‌ 3.6.1.9 ചിന്നമണൂര്‍ ചെപ്പേട്‌ 3.6.2 നാണയങ്ങള്‍ 75-76 3.6.2.1 പാണ്ഡ്യപ്പെരുവഴുതി 3.6.2.2 ചേരര്‍ ഇരുമ്പൊറൈ 3.6.2.3 മാകോതൈ 3.6.2.4 ചേന്തന്‍ 3.6.3 സ്മാരകങ്ങള്‍ 76-78 3.6.4 വിദേശസൂചനകള്‍ 78-81 3.6.4.1 ബാബിലോണിയ 3.6.4.2 ഈജിപ്ത്‌ 3.6.4.3 ജൂതര്‍ 3.6.4.4 അസീറിയ 3.6.4.5 നെപുസ്ടെനെതര്‍ 3.6.4.6 രഗീക്ക്‌ 3.6.4.7 ടോളമി രാജാക്കന്മാര്‍ 3.6.4.8 സ്ട്രാബോ 3.6.4.9 പ്ലിനിയസ്‌ സെക്കന്‍ഡന്‍സ്‌ 3.6.4.10 പെരിപ്ലസ്‌ എറിത്രയന്‍സി 3.6.4.11 ക്ലഡിയസ്‌ ടോളമേയ്സ്‌ 3.6.4.12 പ്യൂട്ടിാഗര്‍ ടേബിള്‍ 3.7 സംഘകാലഘടും 81-83 3.8 സംഘം 83-86 3.8.1] ആദ്യസംഘം Vv 3.8.2 രണ്ടാം സംഘം 3.8.3 മുന്നാം സംഘം 3.9 സംഘസാഹിത്യം 86-100 3.9.. ഐന്തിണകള്‍ 86-89 3.9.1.1 കുറിഞ്ഞിനിലം 3.9.1.2 മുല്ലനിലം 3.9.1.3 പാലനിലം 3.9.1.4 മരുതനിലം 3.9.1.5 നെയ്തല്‍ 3.9.2 എട്ടുത്തൊകൈ 89-96 3.9.2.1 നറ്റിണൈ 3.9.2.2. കുറുന്തൊകൈ 3.9.2.3 ഐങ്കുറുനുറ്‌ 3.9.2.4 കലിത്തൊകൈ 3.9.2.5 അകനാനൂറ്‌ 3.9.2.6 പുറനാനുറ്‌ 3.9.2.7 പതിറ്റുപത്ത്‌ 3.9.2.8 പരിപാടല്‍ 3.9.3 പത്തുപ്പാടു 96-98 3.9.4 പതിനെണ്‍ കീഴ്ക്കണക്ക്‌ 98-100 3.10 സംഘകാലസാമൂുഹ്യ ജീവിതം 100-116 3.10.1 ജനത, മതവിശ്വാസം 3.10.2 സ്ത്രീ 3.10.3 ഈശ്വര സങ്കല്‍പ്പം 3.10.4 ഭരണം 3.10.5 രാജാവി 3.10.6 യുദ്ധം 3.10.7 ഭക്ഷണം 3.10.8 മദ്യപഠനം 3.10.9 കൈത്തൊഴിലും വസ്ത്രാഭരണാധികളും 3.10.10 വാണിജ്യം 3.10.11 ചിത്രകല 3.10.12 വിനോദങ്ങള്‍ 3.10.13 പാര്‍പ്പിടം പിന്‍കുറിപ്പുകള്‍ 116-126 അദ്ധ്യായം 4. സംഘകാല ചേരസംസ്ക്കാരം 127-238 4.1 ചേരനാടിന്റെ അതിരുകള്‍ 127-133 4.1.1 തെക്ക്‌ 4.1.2 വടക്ക്‌ 4.1.3 പടിഞ്ഞാറ്‌ 4.1.4 കിഴക്ക്‌ 4,2 ചേരനാടിന്റെ ്രാചീനത 133-135 4.3 കേരളമെന്ന പേര്‍ 135-137 4,4, സംസ്ക്കാരിക ചരിശ്തത്തിന്റെ ്രകൃതിഭൂമിക 137-157 4.4.1 തിണവ്യവസ്ഥ 4.4.2 മഴ 4.4.3 കൃഷി vi 4.5. സംഘകാല ചേരസംസ്ക്കാരം 157-200 4.5.1 ജനവിഭാഗങ്ങള്‍ 157-174 4.5.1.1 ഉഴവര്‍ 4.5.1.2 ഗോസമുദായങ്ങള്‍ 4.5.1.3 വേട്ടയാടുന്ന സമുദായങ്ങള്‍ 4.5.1.3.1 വേട്ടയാടല്‍ 4.5.1.4 തച്ചന്‍ 4.5.1.5 കൊല്ലന്‍ 4.5.1.6 പരതവര്‍ 4.5.1.7 വേളിര്‍ 4.5.1.8 മറവര്‍ 4.5.1.9 മളളര്‍ 4.5.1.10 മഴവര്‍ 4.5.1.11 പാണര്‍ 4.5.1.2 വേലര്‍ 4.5.1.3 അന്തണര്‍ 4.5.2 സാമുഹൃജീവിതം 175-200 4.5.2.1 വിശ്വാസങ്ങള്‍ 4.5.2.2 സംസ്ക്കാരചടങ്ങുകള്‍ 4.5.2.3 ഉത്സവങ്ങള്‍ 4.5.2.4 നൃത്തങ്ങള്‍ 4.5.2.5 വാദ്യോപകരണങ്ങള്‍ 4.5.2.6. വിനോദങ്ങള്‍ 4.5.2.7. വസ്ത്രാഭരണങ്ങള്‍ 4.5.2.8. ഭക്ഷണം 4.6 മലനാട്ടുഭാഷ 201-234 4.6.1 സ്വനിമതലം 4.6.2. രൂപിമതലം 4.6.3. വ്യാകരണതലം പിന്‍കുറിപ്പുകള്‍ 234-238 അദ്ധ്യായം 5. ഉപസംഹാരം 239-243 ഗ്രന്ഥസൂചി 244-265 അനുബന്ധങ്ങള്‍ 266-319 1. സംഘസാഹിത്ൃയ പ്രസാധന ചരിത്രം 2. സംഘകാല ചേരനാട്ടുകവികള്‍ 3. സംഘകാല ചേരരാജാക്കാന്മാര്‍ 4. മലനാട്ടുവഴക്കങ്ങള്‍ 5. സംഘകാല ഉപാദാനങ്ങള്‍ 6. സംഘകാല ഉപാദാനചിത്രങ്ങള്‍ 7. സംഘകാല ചേരരാജ്യം (ഭൂപടം) 8. സാങ്കേതിക പദസൂചി vill ചുരുക്കെഴുത്തുകള്‍ അകനാനൂറ്‌ - അകം. ആഖ്യാതം - ആഖ്യ. ഇച്ഛാവാചി - ഇച്ഛാ.വാ. ഐങ്കുറുനുറ്‌ - 6G) >). കലിത്തൊകൈ - കലി. കര്‍ത്താവ്‌ - കര്‍ത്താ. കുറുഞ്ചിപ്പാട്ട - കുറിഞ്ചി. കുറുന്തൊകൈ - കുറു. ക്രിയാനാമം - ക്രി.നാ. ചിറുപാണാറ്റുപട - a ilo). ചേര്‍ന്ന ധാതു - ചേ.ധാ. ചേര്‍ന്ന വിഭക്തി - ചേ.വി. തദ്ധിത നാമം - തദ്ധി.നാ. തിരുതൊണ്ടാര്‍ പുരാണം - തിരു.തൊ.പൂ. തിരുമുരുമാറ്റുപട - തിരു. തൊല്‍ക്കാപ്പിയം - തൊല്‍. തൊൽക്കാപ്പിയം എഴുത്തധികാരം- തൊല്‍. എഴു. തൊല്‍ക്കാപ്പിയം ചൊല്ലധികാരം - തൊല്‍.ചൊല്‍. ധാതു - ധാ. നറ്റിണൈ - mg). നടുവിനയച്ചം - നടു.വി. നാമം - നാ. നാമവിശേഷണം - നാ.വി. നാമവിശേഷണ ധാതു - നാ.വി.ധാ. നിപാതം - നിപാ. നെടുനെല്‍വാട - നെടു. പതിറ്റുപ്പത്ത്‌ - പതി. പരിപാടല്‍ - പരി. പട്ടിനിപ്പാല - പട്ടിനി. പുറനാനൂറ്‌ - പുറം. പൂര്‍ണ്ണക്രിയ - പൂ.(കി. പെരുമ്പാണാറ്റുപ്പട - പെരു. പൊരുനാരാറ്റുപ്പട - പൊരു. പേരച്ചം - Gal. പേരച്ചധാതു - പേ.ധാ. മധുരക്കാഞ്ചി - മധുര. മലൈപ്പടുകടാം - മലൈ. മുല്ലപ്പാട്ട - മുല്ല. യുക്തരൂപം - യുക്ത.രൂ. രൂപാഖ്യാതക്രിയ - രൂപാ.ൾി. വിനയച്ചം - വിന. വിഭക്തിധാതു - afl. wo. vii ഭൂപടങ്ങള്‍ 1. സഹാറന്‍ സംസ്ക്കാരത്തിന്റെ വ്യാപനം - 44 2. തമിഴകം - 58 3. ദ്രാവിഡ ഭാഷകളുടെ വ്യാപനം - 61 4. ചേരനാടിന്റെ അതിരുകള്‍ - 130 Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. ആമുഖം 1 ്രാചീന തമിഴകത്തിന്റെ സുവര്‍ണ്ണകാലമാണ്‌ സംഘകാലഘട്ടം. ഈ കാലഘട്ടത്തി ലെഴുതപ്പെട്ട സാഹിത്യകൃതികളാണ്‌ സംഘം കൃതികളെന്ന്‌ പൊതുവെ അറിയപ്പെടുന്നത്‌. ചേര ചോഴ പാണ്ഡ്യദേശങ്ങള്‍ ചേര്‍ന്ന തമിഴകത്തില്‍ പ്രചാരത്തിലിരുന്ന സാഹിതൃഭാഷ യായ ചെന്തമിഴിലാണ്‌ ഈ കൃതികളെഴുതപ്പെട്ടത്‌. കേവലം സാഹിത്യകൃതികള്‍ എന്നതി ലുപരി ദേശസംസ്ക്കാരവുമായി അഭേദ്യബന്ധമുള്ള ഈ കൃതികള്‍ വിശാല തമിഴകത്തിന്റെ സാംസ്‌ക്കാരിക ചരിത്രാംശങ്ങള്‍ മനസ്സിലാക്കാനുള്ള മുഖ്യ ഉപാദാനങ്ങളാണ്‌. എട്ടാം നൂറ്റാ ണ്ടിലെഴുതപ്പെട്ട ഇറനാര്‍ അകപച്ചാരുളിലാണ്‌ സംഘത്തെപ്പറ്റി ആദ്യമായി പരാമര്‍ശിച്ചു കാണുന്നത്‌. സംഘകൃതികളെ “എട്ടുത്തൊകൈ” “പത്തുപ്പാട്ട്‌ എന്നീ രണ്ടു ്രധാന സമുച്ചയങ്ങ ളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. എട്ടുത്തൊകൈ എന്നത്‌ എട്ടു ്രത്യേക ഗ്രന്ഥസമൂഹങ്ങ ളായി ശേഖരിക്കപ്പെട്ടിട്ടുള്ള 2421 ചെറിയ പാട്ടുകളുടെയും പത്തുപ്പാട്ട തനിത്തനിയായി നില്‍ക്കുന്ന പത്തു ദീര്‍ഘപാട്ടുകളുടെയും സമാഹാരങ്ങളാണ്‌. എട്ടുത്തൊകൈയില്‍ നറ്റി ണൈ, കുറുന്തൊകൈ, ഐങ്കുറുനുറ്‌, പതിറ്റുപ്പത്ത്‌, പരിപാടല്‍, കലിത്തൊകൈ, അകനാനു റ്‌, പുറനാനൂറ്‌ എന്നിവയും പത്തുപ്പാട്ടില്‍ തിരുമുരുകാറ്റുപ്പട, പൊറുനാരാറ്റുപ്പട, ചിറ്റുപാണാ റ്റുപ്പട, പെരുമ്പാണാറ്റുപ്പട, മുല്ലപ്പാട്ട, മധുരക്കാഞ്ചി, നെടുനെല്‍വാട, കുറിഞ്ചിപ്പാട്ട, പട്ടിനി പ്പാല, മലൈപടുകടാം എന്നിവയും ഉള്‍പ്പെടുന്നു. സാമൂഹ്യ രാഷ്രീയ സാഹചര്യങ്ങളുടെ ഏറെക്കുറെ വിശ്വാസയോഗ്യമായ വസ്തുതകളും സാമ്പത്തിക ജീവിതത്തിന്റെ യഥാര്‍ത്ഥചി ്രങ്ങളും സംഘകൃതികളില്‍ നിന്നും ലഭിക്കുന്നുണ്ട്‌. അന്നത്തെ മനുഷ്യരുടെ ജീവിതരീ തിയും ജീവിതാനന്ദങ്ങളും പരിവേദനങ്ങളും യുദ്ധവീര്യവും ആഹാര്യ ആചാര്യ സവിശേഷ തകളുമെല്ലാം സംഘം കൃതികളില്‍ ്രതിഫലിക്കുന്നുണ്ട. ഈ ്രാചീന കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ജീവിതത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്ന ്രധാന ചരിര്രരേഖകളാണ്‌ സാഹിത്യകൃതികള്‍കൂടിയായ സംഘം കൃതികള്‍. പണ്ടത്തെ വിശാല തമിഴകത്തിന്റെ ഒരു ഭാഗമായിരുന്നു ചേരനാട്‌ അഥവാ ഇന്നത്തെ കേരളം മിക്കവാറും കേരളത്തിന്റെ അതിര്‍ത്തിയില്‍പ്പെട്ട നാടുകളെയാണ്‌ സംഘകാലത്ത്‌ “ചേരം” എന്ന്‌ വിളിച്ചിരുന്നത്‌ വേണാട്‌, കര്‍ക്കാനാട്‌, കുട്ടനാട്‌, കുടനാട്‌, പൂഴിനാട്‌ എന്നിവ യാണ്‌ ചേരനാട്ടില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍. പിന്നീട്‌ ചേരരാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചതായി ചരിശ്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട. സംഘകൃതികള്‍ എഴുതപ്പെട്ട കാലഘ SOONG ഒരു പൊതുസാഹിതൃഭാഷയാണ്‌ തമിഴകത്തില്‍ നിലനിന്നിരുന്നത്‌. ചേരരാജ്യത്തിലെ പല കവികളും സംഘസാഹിത്യത്തിലേക്ക്‌ സംഭാവന ചെയ്തവരാണ്‌. അതുകൊണ്ട്‌, ഒരു പൊതുസാഹിതൃഭാഷയില്‍ എഴുതപ്പെട്ടതും, ചേരനാട്ടുകവികളുടെ സംഭാവനകള്‍ ഉള്ളതു കൊണ്ടും ഈ ദ്രാവിഡ കാവ്യപാരമ്പര്യം തമിഴരുടെ മാത്രമല്ല കേരളീയരുടെയും കൂടി സാഹി ത്യ പൈതൃകത്തിന്റെ സുര്പധാനമായ ഭാഗമാകുന്നു. പ്രബന്ധശിര്‍ഷകം “സംഘസാഹിത്ൃത്തില്‍ മുദ്രിതമായ ചേരസംസ്കൃതിയുടെ സവിശേഷതകള്‍: “എടു ത്തൊകൈ'യെ മുന്‍നിര്‍ത്തിയുള്ള പഠനം” എന്നതാണ്‌ (്രബന്ധശീര്‍ഷകം. “എട്ടു 2 ത്തൊകൈ' യിലെ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ചേരനാട്ടിലെ സാംസ്ക്കാരിക സവി ശേഷതകള്‍ എന്തൊക്കെയാണെന്ന്‌ കണ്ടെത്തി കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യ ത്തോട്‌ അത്‌ എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന്‌ പരിശോധിക്കുകയാണ്‌ ഇതി ലൂടെ ചെയ്യുന്നത്‌. പഠനമേഖല സംഘസാഹിത്യത്തില്‍ ഉള്‍പ്പെട്ട എട്ടുത്തൊകൈയിലെ പാട്ടുകളെ അടിസ്ഥാന മാക്കിയാണ്‌ ഈ പഠനം നിര്‍വ്ൃഹിച്ചിരിക്കുന്നത്‌. ഇതില്‍ തന്നെ ചേരരാജ്യവുമായി ബന്ധ പ്പെട്ടുകിടക്കുന്ന പാട്ടുകള്‍, ചേരദേശത്തിലെ കവികളെഴുതിയ പാട്ടുകള്‍, ചേരരാജാക്കന്‍മാരെ പറ്റിപാടിയ പാട്ടുകള്‍, ചേരരാജാക്കന്മാര്‍ പാടിയ പാട്ടുകള്‍, ചേരദേശവും പ്രദേശങ്ങളും കട ന്നുവരുന്ന പാട്ടുകള്‍ എന്നിങ്ങനെ തരംതിരിച്ച്‌ പഠിച്ചിരിക്കുന്നു. ഇപ്രകാരം മൂന്നുറ്റിപതി നാല്‍ പാട്ടുകള്‍ ചേരരാജ്യവുമായി ബന്ധപ്പെടുന്നുവെന്ന്‌ ചേരവേന്തര്‍ ചെയ്യുട്കോെവ (1947) എന്ന ഗ്രന്ഥത്തില്‍ എം.രാഘവയ്യങ്കാര്‍ രേഖപ്പെടുത്തുന്നു. ചേരരാജ്യവുമായി ബന്ധപ്പെട്ട വാട്ടുകളെക്കുറിച്ച്‌ വിശദമായി പഠിച്ച അവ്വൈ ദുരൈസ്വാമിപ്പിള്ള (2002), എം.ഇ.മാണിക്യവാ സകംപിള്ള (1970) എന്നിവര്‍ അകനാനൂറ്‌ പുറനാനൂറ്‌ എന്നിവയിലെ ചിലപാട്ടുകളെയും ഐങ്കുറുനൂറിനെയും ചേരകൃതിയായി ഉള്‍പ്പെടുത്തി ആകെ എഴുനുറ്റി ഇരുപത്തിരണ്ട്‌ പാട്ടു കള്‍ ചേരരാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്‌ കണ്ടെത്തുന്നു. ഈ എഴുനൂറ്റി ഇരു പത്തി രണ്ട്‌ പാട്ടുകളെയാണ്‌ സവിശേഷമായി ഈ പഠനമേഖലയില്‍ ഉള്‍ക്കൊള്ളിച്ചിരി ക്കുന്നത്‌. ്രസക്തിയും പ്രാധാന്യവും എട്ടുത്തൊകൈയിലെ പാട്ടുകളെ മുന്‍നിര്‍ത്തി നിരവധി ചരിശ്രപഠനങ്ങള്‍ തമിഴിലും ഇംഗ്ലീഷിലും വന്നിട്ടുണ്ടെങ്കിലും ്രകൃതി, സംസ്ക്കാരം, ഭാഷ എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കി ചേരരാജ്യത്തിന്റെ സാംസ്ക്കാരിക ചരിത്രത്തെ കണ്ടെത്താനുള്ള വിശദ മായ പഠനങ്ങളൊന്നും നടന്നതായി അറിയുന്നില്ല. തമിഴകമെന്ന ഒരൊറ്റ സംസ്‌ക്കാരത്തിലാ യിരുന്ന ആദി ചേരരാജ്യത്തിന്റെ സാംസ്ക്കാരിക സവിശേഷതകള്‍ പില്‍ക്കാല കേരളം ഒരു പരിധിവരെ പിന്‍തുടരുന്നുണ്ട. കേരളത്തിന്റെ സാംസ്ക്കാരിക ഘടകങ്ങള്‍ക്ക്‌ തമിഴക സംസ്ക്കാരത്തില്‍ നിന്നുള്ള തുടര്‍ച്ച കണ്ടെത്തുകവഴി കേരളത്തിന്റെ സാംസ്ക്കാരിക പാര മ്പര്യത്തിന്‌ സംഘകാലത്തില്‍ വേരുകള്‍ ഉണ്ടെന്ന്‌ കണ്ടെത്തുകയാണ്‌ ഈ പഠനത്തില്‍ ചെയ്യുന്നത്‌. ഇപ്രകാരം കേരളത്തിന്റെ പാരമ്പര്യ സത്തയെ തിരിച്ചറിയന്നു എന്നതാണ്‌ ഈ പഠനത്തിന്റെ ഗ്രസക്തി. പൂര്‍വൃവപഠനങ്ങള്‍ സംഘസാഹിത്യത്തെക്കുറിച്ചും, സാംസ്ക്കാരത്തെക്കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗവും തമിഴ്‌ പണ്ഡിതരാണ്‌. പഠനങ്ങള്‍ നടത്തിയവരില്‍ പ്രമുഖര്‍, എം.രാഘവയ്യങ്ക്‌, അവ്വൈ. ദുരൈസ്വവാമിപിള്ള, എം.ഇ. മാണിക്യവാസകം പിളള, വി.പി.പു രുഷോത്തം എല്‍.വി.രാമസ്വാമി അയ്യര്‍ എന്നിവരാണ്‌. ഈ പണ്ഡിതന്മാരുടെ പഠനങ്ങള്‍ സംഘപ്പാട്ടുകളെ ചേരസംസ്ക്കാരവുമായി ബന്ധപ്പെടുത്തുന്നവയാണ്‌. എം.രാഘവയ്യങ്കാ രുടെ 'Some Aspects of Kerala and Tamil Literature Part | & Part I (1948, 1950) ചേരദവ്വന്തര്‍ 3 ചെയ്യുട്ക്കോമവെ (1947) എന്നീ കൃതികള്‍ ചേരസംസ്കാരത്തെക്കുറിച്ച്‌ പഠിക്കുന്ന ആദ്യമാ ത്ൃകകളാണ്‌. Some Aspects of Kerala and Tamil Literature എന്ന കൃതിയില്‍ ചേരരാജ്യ ത്തിലെ ഭാഷയുടെയും ഉത്സവങ്ങളുടെയും ജാതികളുടെയും ്രത്യേകതളെ, ചൂണ്ടിക്കാണി ക്കുന്നുണ്ട്‌. “ചേരവേന്തര്‍ ചെയ്യുട്ക്കോവെ എന്ന ഗ്രന്ഥത്തില്‍ ചേരരാജ്യവുമായി ബന്ധ പ്പെട്ട പാട്ടുകളെ ചരിത്രപശ്ചാത്തലത്തില്‍ വിശദമായി പഠിച്ചിരിക്കുകയാണ്‌. ദുരൈസ്വാമി പിള്ളയുടെ “ചേരമന്നര്‍ വരലാറ്‌”' (2002) എന്ന ്രന്ഥം ചേരരാജുാക്കന്മാരെ പറ്റിയുള്ള ചരിത്ര ഗ്രന്ഥമാണെങ്കിലും ചേരസംസ്ക്കാരത്തെപറ്റിയും ഇതോടൊപ്പം പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. മാണിക്യവാസകം പിള്ളയുടെ Culture of the Ancient Cheras: A Study in Cultural Reconstruc- tion (1970) എന്ന ഗ്രന്ഥം ചേരസംസ്ക്കാരത്തെ വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ്‌. ചേരരാജ്യത്തിലെ സാമൂഹ്യജീവിതം, മതം, ജാതി, ആചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ സാംസ്ക്കാരിക സവിശേഷതകളെയും ഈ കൃതി പഠനവിധേയമാക്കുകയും കേരളത്തിന്റെ സംസ്ക്കാരവുമായി അവയ്ക്കുളള ബന്ധം എപ്രകാരമാണെന്നും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷേ ചേരനാടിന്റെ (്രകൃതി സവിശേഷതകളെയോ ഭാഷാ പ്രത്യേതകളെയോ ഈ പഠനത്തില്‍ പരാമര്‍ശിക്കുന്നില്ല. എല്‍.വി.ആററിന്റ്റെ Pictures of Ancient Kerala Life (1942) എന്ന ലേഖനത്തില്‍ ചേരരാജ്യത്തിന്റെതും ഇന്നും കേരളത്തില്‍ നിലവിലുള്ളതുമായ ചില സാംസ്ക്കാരിക സവിശേഷതകളെ കണ്ടെത്താനുളള ശ്രമമാണ്‌. വി.പി. പുരുഷോത്തം സംഘ മന്നര്‍ കാമമലനിമകല (1989) എന്ന ഗ്രന്ഥത്തില്‍ ചേരരാജ്യക്കന്മാരെയും അവരുടെ ഭരണച രിത്രത്തെയും വിശദമായി പഠിച്ചിരിക്കുകയാണ്‌, ആനുഷംഗികമായി ചേരനാടിന്റെ സവിശേ ഷതകളെയും സൂചിപ്പിക്കുന്നുണ്ട. കൂടാതെ സു.വേ.നടരാജന്റെ ചേര തിരുന്നാട്‌ (1968), പെ.രാമലിംഗത്തിന്റെ കരവ്യൂര വഞ്ചി - പഴയ ചേരതമലെനഗര്‍ (1977), അര്‍ദ്ധനാരീശ്വര്‍ ചിദംബനാര്‍ എഴുതിയ ചേരര്‍ വരലാറ്‌ (17962) സി.ബാല്യസുസ്രഹ്മണ്യന്റെ A Study of the Literature of Cera County up to 11th Centuary AD (1980), കെ.ജി. ശേഷയ്യരുടെ Cera Kings of the Sangam Period (1937) മ.പശുമലിംഗത്തിന്റെ സംഘകാലവഞ്ചി: സംഘകാലത്തില്‍ വഞ്ചിയും കരവ്യുരും (1984) നാല്വാര്‍ ച സോമസുന്ദരഭാരതീയരുടെ Chera Kingdom and cheras of Yore (1979) കൃഷ്ണസ്വാമി അയ്യങ്കാരുടെ ചേരന്‍ വഞ്ചി (17940) തുടങ്ങി നിരവധിക്യ തികള്‍ ചേരരാജ്യവുമായി ബന്ധപ്പെട്ട കൃതികളാണെങ്കിലും ഇവയെല്ലാം ചരിത്രകൃതികളായി മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണ്‌. മലയാളത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള, കേസരി ബാലകൃഷ്ണപിള്ള, മേലങ്ങത്ത്‌ നാരായണൻകുട്ടി, എ.ശ്രീധരമേനോന്‍, പി.കെ.ഗോപാല കൃഷ്ണന്‍, എസ്‌.കെ. വസന്തന്‍ തുടങ്ങിയവര്‍ സംഘകൃതികളില്‍ നിന്ന്‌ കേരളചരിത്രത്തെയും സംസ്ക്കാരത്തെയും കണ്ടെത്താന്‍ ശ്രമിച്ചവരാണ്‌. പക്ഷേ ഈ പഠനങ്ങളൊക്കെ കേരള ചരിത്രത്തെ പഠിക്കുമ്പോള്‍ മാത്രം പരാമര്‍ശിച്ചുപോകുന്ന അദ്ധ്യായങ്ങളായി മാ്രം ചുരു ങ്ങിപോകുന്നു. പൂര്‍വ്വ പഠനങ്ങളില്‍ നിന്ന്‌ വൃത്ൃയസ്തമായി സംഘംകൃതികളില്‍ നിന്ന്‌ കണ്ടെത്തുന്ന ചേരരാജ്യത്തിന്റെ പ്രകൃതി, സംസ്ക്കാരം, ഭാഷ എന്നീ സവിശേഷതകളെ ഒരുമിച്ച്‌ “ചേരസംസ്കാരം” എന്ന തലക്കെട്ടില്‍ ഗൌരവപൂര്‍വ്വം സമീപിക്കുകയും ഇവയ്ക്ക്‌ ഇന്നത്തെ കേരളവുമായുള്ള ബന്ധത്തെ അന്വേഷിക്കുയാണ്‌ പഠനത്തിലൂടെ ചെയ്യുന്നത്‌. പഠനരീതി സാഹിത്യകൃതികളില്‍ നിന്ന്‌ സാംസ്കാരികാംശങ്ങളെ കണ്ടെത്തുന്ന പഠനരീതിയാണ്‌ ഈ പ്രബന്ധത്തില്‍ അവലംബിച്ചിരിക്കുന്നത്‌. സംഘകാലസാഹിത്യകൃതികളില്‍ പരാമർശി 4 ക്കുന്ന സാംസ്ക്കാരിക ഘടകങ്ങളെ ഇഴപിരിച്ചു അടയാളപ്പെടുത്തുകയും അവ എപ്രകാരം ഇന്നത്തെ കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്‌ രേഖപ്പെടുത്തുകയുമാണ്‌ ഈ പഠന ത്തിലൂടെ ഉദ്ദേശിക്കുന്നത്‌. സാഹിത്യത്തെ സാംസ്ക്കാരത്തിന്റെ ്രതിനിധാനമായി മനസ്സി ലാക്കുന്ന ഒരു സമീപനമാണ്‌ ഈ പഠനത്തെ നിര്‍ണ്ണയിക്കുന്നത്‌. ഭൂതകാലത്തേയും വര്‍ത്ത മാനകാലത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നവയായി സാഹിത്യകൃതികളിലെ സാംസ്ക്കാരിക ഘട കങ്ങളെ കണ്ട്‌ “സാംസ്കാരിക പാരമ്പര്യ പഠനം” എന്ന നിലയിലാണ്‌ ഈ പഠനം നിര്‍വ്ൃഹി ചിരിക്കുന്നത്‌. സംഘസാഹിത്യത്തെ സമഗ്രാവലോകനത്തിന്‌ വിധേയമാക്കി പഠനമേഖലയായ എടു ത്തൊകൈയുടെ പ്രാധാന്യം വ്യക്തമാക്കി അതിലെ ചേരപാട്ടുകളെ സൂഷ്മ വിശകലനം ചെയ്ത്‌, സംഘസാഹിത്യത്തിന്റെ കാലവും പ്രാധാന്യവും മൂല്യവും ചരി്രാടിസ്ഥാനത്തില്‍ മന സ്റിലാക്കുകയും സംഘപ്പാട്ടുകള്‍ ചരിത്രത്തിന്റെ/ആ പ്രത്യേക കാലഘട്ടത്തിന്റെ ഉത്പന്നങ്ങളാ ണെന്ന്‌ കണ്ടെത്തുകയും ചെയ്യുന്നു. സാധാരണ സാഹിത്യകൃതികളില്‍ നിന്ന്‌ ചരിത്രാംശ ങ്ങളെ കണ്ടെത്തുമ്പോള്‍ പഠനത്തിലെ ചരിത്രവസ്തുതകള്‍ സാഹിത്യകൃതികളില്‍ മാത്രം ഒതുങ്ങി പോകാറുണ്ട്‌, അതുകൊണ്ടാണ്‌ സംഘകാലഘട്ടത്തിനു സമാന്തരമായുള്ള പനരസ ത്യവും പാശ്ചവാത്യവുമായ ചരിത്ര രേഖകളെ ഈ പഠനത്തിനായി ഉപയോഗിക്കുന്നത്‌. കൂടാതെ സംഘകാലവുമായി ബന്ധപ്പെട്ട ശാസനങ്ങള്‍, ചെപ്പേടുകള്‍, നാണയങ്ങള്‍, സ്മാരകങ്ങള്‍, വിദേശസഞ്ചാരികളുടെ കുറിപ്പുകള്‍ എന്നിവയും ഈ പഠനമേഖലയുമായി ബന്ധപ്പെട്ടുകിട ക്കുന്ന ആധാര രേഖകളാണ്‌. ഈ പഠനത്തിന്റെ ര്പാഥമിക ഉപാദാനങ്ങള്‍ സംഘംകൃതികളുടെ മൂലകൃതികളാണ്‌. ഇതിനായി സ.വേ.സുബ്രഹ്മണ്യന്‍ പരിശോധിച്ച്‌ പുറത്തിറക്കിയ “തമിഴ്‌ ചെര്യിയല്‍്‌ ന്ുല്‍്കള്‍ മുലം മുഴുവതും (തമിഴ്‌ ക്ലാസ്സിക്കല്‍ കൃതികള്‍ മുലം മുഴുവനും) (2008) എന്ന ഗ്രന്ഥത്തെ യാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. ദ്വിതീയതൃതീയ ഉപാദാനങ്ങളായി സംഘകൃതികളുടെ വ്യാ ഖ്യാനങ്ങളെയും അവയെ കുറിച്ചുള്ള പഠനങ്ങളെയും ഒപ്പം ചരി്രരേഖകളെയും എടുത്തി രിക്കുന്നു. പുറനാനാറ്‌, പതിറ്റുപ്പത്ത്‌ എന്നീ കൃതികള്‍ക്ക്‌ മലയാളത്തിലുള്ള വ്യഖ്യാനങ്ങ ളായ യഥാക്രമം വി.ആര്‍. പരമേശ്വരന്‍ പിള്ളയുടെയും (1997) ജി. വൈദ്യനാഥ അയ്യരുടെയും (1997) മറ്റ്‌ ആറ്‌ കൃതികള്‍ക്ക്‌ തമിഴിലുണ്ടായ വ്യാഖാനങ്ങളായ കലിത്തൊകൈ (നാച്ചിനാര്‍ ക്കിനിയര്‍,1987) ഐങ്കുറനൂറ്‌ (ഉ.വേ.സ്വാമിനാഥയയര്‍, 1957) കുറുന്തൊകൈ (രാ.രാഘവയ്യങ്കാര്‍, 1993) നറ്റിണൈ (വിദ്വാന്‍.എച്ച്‌.വേങ്കടരാമന്‍, 1989) പരിപാടല്‍ (പുലിയൂര്‍ കേസിന്‍, 2009) അകനാനൂറ്‌ (നാ.വു.വേങ്കടമ്വാമി നാട്ടാര്‍, രാ.വേങ്കടാചലം പിളള, 1969) എന്നിവയെയുമാണ്‌ ആശ്രിയിച്ചിരിക്കുന്നത്‌. ്രബന്ധസംവിധാനം ഈ പഠനത്തെ ആമുഖം കൂടാതെ അഞ്ചദ്ധ്യായങ്ങളായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. “സാഹിത്യവ്യം സംസ്ക്കാരചപാരമ്പര്യവ്ും” എന്ന ഒന്നാം അദ്ധ്യായത്തില്‍ സാഹിത്യം, സംസ്ക്കാരം പാരമ്പര്യം ഇവ എന്താണെന്ന്‌ വിശദീകരിച്ച്‌ സാഹിതൃവും സംസ്ക്കാരവും തമ്മിലുള്ള ബന്ധം എപ്രകാരമാണെന്നും പഠിച്ചിരിക്കുന്നു. തുടര്‍ന്ന്‌ സംസ്ക്കാരപഠനത്തെ 5 ക്കുറിച്ച്‌ വിശദമാക്കുകയും സംസ്ക്കാരപാരമ്പര്യ പഠനം എന്താണെന്ന്‌ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ അദ്ധ്യായത്തിന്റെ അവസാനം സാഹിത്യത്തില്‍നിന്ന്‌ സംസ്‌ക്കാ രികചരി്രം കണ്ടെത്തുന്ന ചില പഠനങ്ങളെക്കുറിച്ച്‌ സൂചിപ്പിക്കുകയും ചെയ്യുന്നു. “ദാവിദധമെന്ന രണ്ടാം അദ്ധ്യായത്തില്‍ “ഗ്രാവിഡം” എന്ന പദത്തിന്റെ നിഷ്പത്തിയെക്കു റിച്ചും ദ്രാവിഡജനതയുടെ വരവിനെപ്പറ്റിയുള്ള ര്പധാനപ്പെട്ട സിദ്ധാന്തങ്ങളായ പ്രോട്ടോസ ഹാറീയന്‍, ആഥ്രിക്കന്‍, മെഡിറ്ററേനിയന്‍, സൈന്ധവ സംസ്ക്കാരബന്ധം എന്നിവയേയും ദക്ഷിണേന്ത്യയിലെ ദ്രാവിഡരുടെ കുടിയേറ്റകാലത്തേയും വിശദമാക്കിയിരിക്കുന്നു. മൂന്നാം അദ്ധ്യായമായ ‘തമിഴകത്തില്‍ “തമിഴകം” എന്ന ഭൂമേഖലയുടെ അതിരുകള്‍, ഭാഷ, ലിപി, ദേശങ്ങള്‍ സംഘകാല ഉപാദാനങ്ങള്‍, സംഘകാലം, സംഘം, സംഘംകൃതികള്‍, സംഘകാ ലസംസ്ക്കാരം എന്നിവയെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. സംഘകാലചേരസംസ്കാരം എന്ന മുഖ്യ അദ്ധ്യായത്തില്‍ ആദ്യം ചേരനാടിന്റെ അതിരുകള്‍, ചേരനാടിന്റെ പഴമ എന്നിവ വിവരിച്ചതിനുശേഷം സാംസ്ക്കാരിക ചര്തത്തി്& പ്രക്യതിഭൂമിക, സംഘകാലചേരസം സ്ക്കാരം, മലനാട്ടു ഭാഷ എന്നിങ്ങനെ മുന്നായി തരംതിരിച്ചാണ്‌ പഠിച്ചിരിക്കുന്നത്‌. ഇതില്‍ സാംസ്ക്കാരിക ചരി്രത്തിര്& (പക്യതി ഭൂമിക എന്ന ഒന്നാം ഭാഗത്തില്‍ ചേരനാടിന്റെ ഭൂ കൃതി എപ്രകാരമാണ്‌ സംഘകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്നതെന്നും അത്‌ എപ്രകാരമാണ്‌ ചേരനാടിന്റെ സംസ്ക്കാരത്തെയും സാമ്പത്തിക സ്ഥിതിയെയും സ്വാധീനിച്ചതെന്നും വിശ ദമാക്കിയിരിക്കുന്നു. സംഘകാല ചേരസംസ്ക്കാരം എന്ന രണ്ടാം ഭാഗത്ത്‌ സംഘകാല ചേര നാട്ടിലെ ജനവിഭാഗങ്ങളെയും, അവരുടെ സാമൂഹ്യജീവിതം, വിശ്വാസങ്ങള്‍, സംസ്ക്കാരച ടങ്ങുകള്‍, ഉത്സവങ്ങള്‍, നൃത്തങ്ങള്‍, വാദ്യോപകരണങ്ങള്‍, വിനോദങ്ങള്‍, വസ്്രധാരണരീ തി, ആഹാരരിതികള്‍ എന്നിവ പാട്ടുകളില്‍ നിന്ന്‌ അടയാളപ്പെടുത്തുന്നു. മലനാട്ടുഭാഷ എന്ന മൂന്നാംഭാഗത്ത്‌ ചേരനാട്ടുഭാഷയുടെ പ്രത്യേകതകള്‍ സ്വനിമതലം, രൂപിമതലം, വ്യാക രണതലം എന്നിങ്ങനെ മൂന്നായി വര്‍ഗ്ഗീകരിച്ച്‌ പഠിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സംഘ സാഹി തൃത്തില്‍ ്രയോഗത്തിലുള്ളതും സമക്കാല തമിഴില്‍ പ്രയോഗത്തില്‍ ഇല്ലാത്തതും പ്രചാര ലുപ്തമായതും എന്നാല്‍ മലയാളം സൂക്ഷിക്കുന്നതുമായ ഭാഷാര്രത്യേകതകളെയാണ്‌ ഈ ഭാഗത്ത്‌ പഠന വിധേയമാക്കിയിരിക്കുന്നത്‌. ഇപ്രകാരം, സ്വനിമതലം എന്ന ഭാഗത്ത്‌ സംഘ സാഹിതൃത്തില്‍ ്രയോഗത്തിലിരുന്ന സ്വനങ്ങളുടെ സവിശേഷതകളെയും രുപിമതലം എന്ന ഭാഗത്ത്‌ പദങ്ങളുടെ സവിശേഷതകളെയും ചര്‍ച്ചചെയ്തിരിക്കുന്നു. ഈ അദ്ധ്യായങ്ങളി ലൂടെ കണ്ടെത്തിയ നിഗമനങ്ങളുടെ കരോഡീകരമാണ്‌ അഞ്ചാം അദ്ധ്യായമായ ഉപസംഹാര ത്തില്‍ ചേര്‍ത്തിരിക്കുന്നത്‌. ്രസ്തുത പഠനവുമായി ബന്ധപ്പെട്ട സംഘസാഹിത്യ കൃതികളുടെ പ്രസിദ്ധീകരണ ചരിത്രത്തെ കുറിച്ചുളളതാണ്‌ ഒന്നാം അനുബന്ധം. അനുബന്ധം രണ്ടില്‍ സംഘകാല ചേര നാട്ടുകവികള്‍ ആരൊക്കെയാണെന്നും അവര്‍ പാടിയ പാട്ടുകളെയും ക്രോഡീകരിച്ചിരിക്കു ന്നു. മുന്നാം അനുബന്ധത്തില്‍ സംഘം പാട്ടുകളില്‍ എപ്രകാരമാണ്‌ ചേരരാജാക്കന്മാര്‍ പരാ മര്‍ശിക്കപ്പെടുന്നതെന്ന്‌ ക്രോഡീകരിച്ചിരിക്കുന്നു. നാലാം അനുബന്ധത്തില്‍ സംഘസാഹി തൃത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മലനാട്ടുവഴക്കങ്ങളെ പദം, ഇംഗ്ലീഷ്‌ അര്‍ത്ഥം, വ്യാകരണ രൂപം, പരാമര്‍ശിക്കപ്പെട്ട കൃതി, പാട്ട, വരി എന്നിങ്ങനെ ചേര്‍ത്ത Index ആണ്‌ ചേര്‍ത്തിരി ക്കുന്നത്‌. അനുബന്ധം അഞ്ചില്‍ സംഘസാഹിത്യ ഉപാദാനങ്ങളായ സ്മാരകങ്ങളെ (me- 6 morial stones) യും നാണയങ്ങളെ (ഠinട) യുമാണ്‌ പരാമര്‍ശിക്കപ്പെടുന്നത്‌. സ്മാരകങ്ങളെ സംഘകാവ്യം, പാടിയകവി, പാടപ്പെട്ട രാജാവ്‌, പാട്ടും വരിയും, പാട്ടു, സ്മാരകങ്ങള്‍ എന്നി ങ്ങനെയും നാണയങ്ങളെ നാണയത്തിന്റെ രണ്ട്‌ വശം എപ്രകാരമാണെന്നും അവയുടെ കാലം, കണ്ടത്തിയ സ്ഥലം, ലോഹം, തൂക്കം എന്നിങ്ങനെയും പട്ടിക തിരിച്ച്‌ തരംതിരിച്ചിരി ക്കുന്നു. സംഘകാല ഉപാദാനങ്ങളായ ശാസനങ്ങളുടെയും നാണയങ്ങളുടെയും ചില ചിത്ര ങ്ങളാണ്‌ അനുബന്ധം ആറില്‍ നിബന്ധിച്ചിരിക്കുന്നത്‌. എട്ടാം അനുബന്ധത്തില്‍ കൃത്യ മായ തോത്‌ ഉപയോഗിക്കാതെ Arc 61S 9.3 എന്ന മാപ്പിംഗ്‌ സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച സംഘകാല ചേരനാടിന്റെ ഭൂപടവും ഉള്‍ക്കൊളളിച്ചിരിക്കുന്നു. ്രബന്ധത്തില്‍ ഉപ യോഗിച്ചിരിക്കുന്ന വ്യാകരണ രൂപങ്ങളെയാണ്‌ സാങ്കേതിക പദസൂചിയായി അനുബന്ധം എട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. അദ്ധ്യായം 1 സാഹിതൃവും സംസ്ക്കാരപാരമ്പരഴ്വും 5 1.1 സാഹിത്യം മനുഷ്യ ജീവിതത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന അവന്റെ മാനസിക വ്യാപാര ത്തിന്റെ ്രതിഫലനമാണ്‌ സാഹിത്യം. ഇത്‌ ഭാഷയിലൂടെയും മറ്റ്‌ ്രകടനകലാരുപങ്ങളിലൂ ടെയും പുറത്തു വരുന്നു. ഇന്ന്‌ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ലിറ്ററേച്ചര്‍, സാഹിത്യം എന്നീ പദങ്ങളുടെ വാച്യാര്‍ത്ഥം ഭിന്നമാണ്‌. സാഹിത്യം സഹിതത്തിന്റെ ഭാവമാണ്‌. സഹിതം എന്ന സംസ്കൃത ശബ്ദത്തിന്‌ ഒന്നിച്ചു ചേരല്‍, പരസ്പര ആപേക്ഷയുള്ളവയും തുല്യരൂപ ങ്ങളുമായ അനേകം ധര്‍മ്മങ്ങള്‍ ഒരേ ക്രിയയില്‍ അന്വയിക്കല്‍, അനേകം പേര്‍ തുല്യനില യില്‍ ഒരേ കര്‍മ്മത്തില്‍ പങ്കുചേരല്‍, കലര്‍ത്തുന്നത്‌, യോജിപ്പ്‌ എന്നൊക്കെയാണ്‌ അര്‍ത്ഥം.' അനേകം ധര്‍മ്മങ്ങള്‍, അനേകം രൂപങ്ങള്‍, അനേകം പേര്‍, ഇങ്ങനെ അനേകങ്ങള്‍ വ്യാപരി ക്കുന്ന ഒരു ്രകിയയാണ്‌ സാഹിത്യം. അത്‌ ശബ്ദാര്‍ത്ഥങ്ങളുടെ കൂടിച്ചേരല്‍ മാത്രമല്ല, ശബ്ദവും അര്‍ത്ഥവും സൃഷ്ടിക്കുന്ന വൈകാരിക ബോധത്തിന്റെ തിരിച്ചറിവാണ്‌ എഴുത്തു കാരനിലും സഹൃദയനിലും അക്ഷരക്കൂട്ടങ്ങള്‍ ്രകടനകലാരുപങ്ങള്‍ എന്നിവ സ്ൃഷടിക്കുന്ന സാഹതീയത്വം. ഏതൊരു മനുഷ്യനും മനുഷ്യവര്‍ഗ്ഗത്തിന്റെ ്രതിനിധിയാണ്‌. അവന്റെ ഏതൊരു പ്രവൃത്തിയിലും മനുഷ്യജീവിതം മുഴുവനായി അടങ്ങിയിരിക്കുന്നു. ഇതുപ്പോലെ മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌ ഒരോ കലാസൃഷ്ടിയും. മനുഷ്യ ജീവിതത്തിന്റെ ഭാഗമായി എന്തെല്ലാം വരുന്നുണ്ടോ അതിനെല്ലാം സാഹിത്യത്തിലും ഇടമു ണ്ട്‌. തന്‍മൂലം വികാരം, ഭാവന എന്നിവയോടൊപ്പം വിചാരവും സാഹിത്യത്തിന്റെ ഉള്ളടക്ക ത്തിലും ഭാവത്തിലും സാഹിത്യമാകുന്നു. അക്ഷരം എന്നര്‍ത്ഥമുള്ള ലിറ്റെറ (Litter) എന്ന ലാറ്റിന്‍ ശബ്ദത്തില്‍ നിന്നാണ്‌ ഇംഗ്ലീഷിലുപയോഗിക്കുന്ന ലിറ്ററേചര്‍ (Literature) എന്ന പദത്തിന്റെ ഉത്ഭവം. ഇതിന്റെ വാച്യാര്‍ത്ഥമാണ്‌ അക്ഷരവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌, അക്ഷരത്തിലുള്ള രചന എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ലിമൃറേച്ചറില്‍ രൂപത്തിനും ഭാഷ യ്ക്കുമാണ്‌ പ്രാധാന്യം. സാഹിത്യത്തെ പലതരത്തില്‍ മനസ്സിലാക്കാറുണ്ട്‌. വായനക്കാരന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്ന അതുല്യമായ ജീവിതവീക്ഷണത്തോടുകൂടിയ ഒരു കൂട്ടം വാക്കുകളാലുള്ള ്രവ്ൃയത്തികളെ സാഹിത്യമെന്നു പറയാം. കവിത, നാടകം തുടങ്ങിയവ ഇതിനുദാഹരണങ്ങ ളാണ്‌. അതായത്‌, സാഹിത്യ രചന എന്നത്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ വൈകാരികവും അലകി കവും സൈദ്ധാന്തികവുമായ വര്‍ഗ്ഗബോധം സംബോധന ചെയ്യുന്ന സാര്‍വ്രതിക ഭാവമോ സൃഷ്ടിയോ ആണ്‌, പതിനാലാം നൂറ്റാണ്ടുവരെ സാഹിത്യമെന്നതു എഴുത്തു (tണ?)മാര്രമാ യിരുന്നു. അതിനുശേഷമാണ്‌ ഈയൊരു ചിന്ത കടന്നു വരുന്നത്‌.” പതിനെട്ടാം നൂറ്റാണ്ടില്‍ സാഹിത്യം ഭാവനാപരവും സൃഷ്ടിപരവുമായ ചിട്ടയോടുകൂടിയ എഴുത്തായിരുന്നു”. മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌ സാഹിത്യം ഉരുത്തിരിഞ്ഞത്‌. മനുഷ്യന്റെ ജീവിതവും ജീവസന്ധാരണ പ്രവര്‍ത്തനങ്ങളുമാണ്‌ ആത്യന്തികമായി അവന്റെ ബോധമണ്ഡലത്തെയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്‌. അവന്‍ ജീവിതത്തില്‍ ദര്‍ശിച്ചതും അനുഭവിച്ചതുമായ വൈവിദ്ധ്യമാര്‍ന്ന നിരവധി കാര്യങ്ങളുടെ ഭാഷാമാദ്ധ്യമത്തിലൂടെയുള്ള ആവിഷക്കാരമാണ്‌ സാഹിത്യം”. നല്ല സാഹിത്യകൃതി എപ്പോഴും കലാചാതുരിയുള്ളതും ചോദ്യങ്ങള്‍ ഉയര്‍ത്തുവാനും പുത്തന്‍ 8 കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുവാനും ആത്മാവിനെയും ലോകത്തെയും അറിയുവാനും വികസി പ്പിക്കുവാനും ഭാവനയെ ഉത്തേജിപ്പിക്കുവാനും ചേതനയെ പുതുക്കുവാനുമുള്ള ശക്തി നല്‍കു ന്നു”. മനുഷ്യന്റെ സര്‍ഗ്ഗ്രപവൃത്തിയുടെയും ഭാവനയുടെയും ആകെ തുകയാണ്‌ സാഹിത്യം. എഴുതപ്പെട്ടതോ ചിത്രീകരിക്കപ്പെട്ടതോ പറയപ്പെട്ടതോ പാടപ്പെട്ടതോ വരക്കപ്പെട്ടതോ എന്നി വയുടെയെല്ലാം സമുച്ചയമാകുന്നു സാഹിത്യം. മനുഷ്യന്റെ ഗുണാത്മകമായ വശങ്ങളെ ഗ്രകീര്‍ത്തിക്കുന്നതാകണമെന്നില്ല അത്‌ നിഷേധാത്മകമായ അംശങ്ങളെ മനുഷ്യ നന്മക്കു വേണ്ടി ഉപയോഗിക്കുകയും കൂടി സാഹിത്യം ചെയ്യുന്നു". സാഹിത്യം എന്തെന്ന്‌ കൃത്യമായി പറയുക ശ്രമകരമായ ഒന്നാണ്‌. ഒരു നിര്‍വ്വചന ത്തിലൂടെ മനസ്സിലാക്കുന്നത്‌ അതിനേക്കാളേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതും. എങ്കിലും സാഹിത്യമെന്തെന്ന്‌ ചുരുക്കി പറഞ്ഞാല്‍ താന്‍ കാണുന്നതെന്താണോ അതാണ്‌ സാഹിത്യം അല്ലെങ്കില്‍ എല്ലാം സാഹിത്യമാണ്‌ നാം അത്‌ ആ രീതിയില്‍ വായിച്ചാല്‍ എന്ന്‌ ജിം മേയര്‍ രേഖപ്പെടുത്തുന്നു*. കൃത്യമായ മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയുള്ള മാനദണ്ഡ സമീപനം (Criterial Approach“) അനുസരിച്ച്‌ സാഹിത്യത്തെ ഇപ്രകാരം നിര്‍വചിക്കാം, പനരാണിക കാലത്തും നവോത്ഥാന കാലത്തും സാഹിത്യം അഥവാ എഴുത്ത്‌ മനസ്സിലാക്കിയിരുന്നത്‌ സാഹിതൃഗുണത്തോടുകൂടിയ ഒന്നായിട്ടാണ്‌". അദ്ധ്യാപകരാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിപ്പി ക്കാന്‍ കഴിയുന്ന മൂല്യ ഗുണങ്ങളോടുകൂടിയ എല്ലാ എഴുത്തിനെയും സാഹിത്യമെന്നു പറ യാം“. സമൂഹത്തെ സ്വയം അതിന്റെ ചരിത്രഗതിയിലൂടെ നിര്‍വ്വചിക്കാന്‍ കഴിയുന്ന ഭാഷാ ധര്‍മ്മ സംഹിതയാണ്‌ സാഹിത്യരചനകള്‍. ഇത്തരം സൃഷ്ടികളുടെ കലാപരതയാണ്‌ ആദ്യമായി പരിഗണിക്കുന്നത്‌, അതിന്റെ സന്ദര്യാത്മകമായ ഗുണദോഷവിചിന്തനങ്ങള്‍ രണ്ടാമത്‌ മാത്ര മാണ്‌. ഈ കൃതികളുടെ വായനയിലൂടെ ഉണ്ടാകുന്ന വെളിച്ചത്തില്‍ നിന്നാണ്‌ സമൂഹം അതിനെ സ്വയം നിര്‍വ്ൃചിക്കുന്നത്‌*. വാക്കുകളുടെ അര്‍ത്ഥത്തെ മുന്‍നിര്‍ത്തിയുള്ള ്രാഗ്രൂപസമീപനം (Prototype Approach*) അനുസരിച്ച്‌ സാഹിതൃകൃതികള്‍ക്ക്‌ ഈ സവിശേഷതകള്‍ ആവശ്യമാണ്‌: ° എഴുതപ്പെട്ടതാകണം ° രൂപകം, ശൈലികള്‍, രമണീയ വാക്യഘടന, വ്യത്തം, താളം, ്രാസം എന്നീ ഭാഷയുടെ ശ്രദ്ധാപൂര്‍വ്വമായ ഉപയോഗത്താല്‍ എഴുതപ്പെട്ടതാകണം. ° പദ്യം, ഗദ്യം, നാടകം തുടങ്ങി സാഹിത്യമാതൃകകള്‍ ° രസാനുഭൂതിയോടുകൂടി വായിക്കാന്‍ കഴിയണം e ധ്വനി പൂര്‍ണ്ണമായിരിക്കണം”. ഇപ്പറഞ്ഞ രണ്ടുമാനദണ്ഡങ്ങളിലും ഈ കാലഘട്ടത്തില്‍ സാഹിത്യം വിലയിരു ത്തപ്പെടുന്നു. പക്ഷെ സമൂഹവുമായും സാഹിത്യം ഉള്‍ക്കൊള്ളുന്ന സംസ്കാരികഭൂമിയായും സാഹിതൃത്തിനുള്ള ബന്ധം എപ്രകാരം എന്ന നിലയിലാണ്‌ സമകാലീന ലോകം സാഹി ത്യത്തെ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്നത്‌. ഒരു സമൂഹത്തിന്റെയും സംസ്കാരത്തിന്റേയും സ്വാധീനതയാല്‍, എഴുത്തുകാരന്റെ മാനസികലോകത്തിലെ വിചാരവികാരങ്ങളുടെ ഭവ്യമായ 9 എഴുത്തോ ്രകടനകലാരുപമോ ആണ്‌ സാഹിത്യം. അത്‌ എപ്പോഴും വായനക്കാരനെയും സമൂഹത്തെയും മാനസികവ്യാപാരത്തെയുമെല്ലാം സ്വാധീനിക്കാന്‍ കഴിവുളളതോ അതിന്റെ ്രതിഫലനങ്ങളോ ആയിരിക്കണം. 1.1.2 എഴുത്തുകാരനും എഴുത്തും എഴുത്തുകാരന്‍ ഒരു സാമൂഹ്യജീവിയാണ്‌. അവന്‍ മറ്റ്‌ വ്യക്തികളില്‍ നിന്ന്‌ വൃത്യ സ്തനാകുന്നത്‌ സമൂഹവുമായി കൂടുതല്‍ സംവദിക്കുന്നു എന്നുള്ളതുകൊണ്ടാണ്‌. പക്ഷെ ഒരു വ്യക്തിയും ഒരു സ്വകാര്യവ്യക്തിയല്ലെന്നും അയാള്‍ സാമാന്യ സ്വഭാവങ്ങളോടു കൂടിയ ഒരു സത്തയാണെന്നുമാണ്‌ സാര്‍ത്രിന്റെ അഭിപ്രായം. ഒരു വ്യക്തിയും സമൂഹത്തില്‍ നിന്നൊ റ്റപ്പെട്ടോ തനിച്ചോ അല്ല സ്ഥിതിയ്യുന്നത്‌. അയാളൊരു സാമാന്യ വ്യക്തി (Common Indi- v്idധചി)യാണ്‌. ചരിത്ര സംഭവങ്ങളെ നിര്‍ണ്ണായകമായി സ്വാധിനിക്കുന്നത്‌ സമൂഹങ്ങളുടെ ഘടന തന്നെയാണ്‌. ഈ ഘടനകളുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു തന്നെയാണ്‌ വ്യക്തികളും ചരിത്ര സംഭവങ്ങളെ സ്വാധിനിക്കുന്നത്‌. വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിയും കാര്യക്ഷമതയും സിദ്ധിക്കുന്നത്‌ സമൂഹത്തില്‍ നിന്നാണ്‌. സാര്‍വ്വത്രിക നിയമ ങ്ങളെയും സത്യങ്ങളെയും ഒരു ്രത്യേക രീതിയില്‍ അവതരിപ്പിക്കാനും ആവിഷക്കരിക്കാനും സാധിക്കുന്നു എന്നതാണ്‌ വ്യക്തിയുടെ ്രത്യേകത (The individual lives universality in a particular ay) ഏതു ചരിത്ര സംഭവത്തിന്‍മേലും സ്വന്തമായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാന്‍ വ്യക്തികള്‍ക്കു കഴിയും". സാധാരണ വ്യക്തിക്കുമേല്‍ സമൂഹം ചെലുത്തുന്ന സ്വാധീനമാ ണിതിനെ സഹായിക്കുന്നത്‌. വ്യക്തിയായ എഴുത്തുകാരന്‍ ഭാഷയിലെ പദങ്ങളെയും ചിഹ്ന ങ്ങളെയും ആവര്‍ത്തിച്ച്‌ പ്രയോഗിക്കുമ്പോള്‍ അവയുടെ ശാസ്ത്രീയമായ അര്‍ത്ഥം മാറി പോകുന്നില്ല. കാരണം ശാസ്ത്രജ്ഞന്റെ വ്യക്തിത്വം സന്നിഹിതമല്ല തന്നെ - ആ ഭാഷ അപരുഷേയ (1Impersonal)മാണെന്നു സാരം”. സാഹിത്യകാരനായ, പ്രതിഭാശാലിയായ വ്യക്തി ഭാഷ ഉപയോഗിക്കുമ്പോള്‍ അതിന്റെ സ്വാഭാവികവും പരമ്പരാഗതവുമായ അര്‍ത്ഥസമ്പ ത്തിനോട്‌ വ്യക്തിഗതമായ ഒരു ഘടകം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇങ്ങനെ വ്യക്തിക്കുമുമ്വേ നിലവില്‍ വന്ന പ്രതീകങ്ങളും അര്‍ത്ഥങ്ങളും കൂട്ടിയിണക്കി എഴുതുന്നു. അപ്പോള്‍ ആവി ഷ്ക്കരിക്കപ്പെടുന്ന മനുഷ്യക്കഥയും മനുഷ്യേതര കഥയും സമൂഹത്തിന്റെ ഉത്പന്നമായി മാറു ന്നു. കാരണം എഴുത്തുകാരന്‍ എന്ന വ്യക്തി ചിന്തിക്കുന്നതെല്ലാം സംസ്കാരത്തിനധിഷ്ഠി തമായി നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയില്‍ നിന്നു കൊണ്ടു തന്നെയായിരിക്കും. സമൂഹം എങ്ങനെ വ്രവര്‍ത്തിക്കുന്നുവോ അതുപോലെയായിരിക്കും സാമൂഹ്യ ജീവിയായ എഴുത്തു കാരന്റെ കൃതിയും ്രവര്‍ത്തിക്കുക, അതുകൊണ്ടാണ്‌ സമൂഹത്തിന്റെ പ്രതിഫലനമാണ്‌ സാഹി ത്യം എന്ന വാദം ഉയര്‍ന്നുവന്നത്‌. 1.1.8 സാഹിത്യവും കാലവും സാഹിത്യമാതൃകകളില്‍ അതെഴുതപ്പെടുന്ന കാലഘട്ടത്തിന്റെ സ്വാധീനത വ്യക്ത മായി കടന്നു വരാറുണ്ട്‌. സാഹിതൃത്തില്‍ പ്രകടമാകുന്ന കാലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എഴുത്തുകാരന്റെ മാനസികാവസ്ഥയെ കേന്ദ്രീകരിച്ചായിരിക്കും നടക്കുന്നത്‌. ജീവിതത്തിലെ സമയം ഒരു സാകല്യമല്ല - ഒരു കഥയോ കൃതിയോ പോലെ, ജീവിതം സ്വയം ആഖ്യാനം ചെയ്യുന്ന ഒന്നല്ല, അതു ജീവിക്കുക മാശ്രമാണ്‌ ചെയ്യുന്നത്- ഒരു പൂര്‍വ്വാപര്രകമത്തിലൂടെ 10 എഴുത്തുകാരന്‍ ഈ പൂര്‍വ്ാപരക്രമത്തെ സ്വന്തം കൃതിയിലേക്കു പകര്‍ത്തി അതിനെ പരിര ക്ഷിക്കുന്നു. വായനക്കാരന്റെയോ, ശ്രോതാവിന്റെയോ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയീഭവിക്കാത്ത കാര്യങ്ങളെയാണ്‌ എഴുത്തുകാരന്‍ അവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ജീവിതത്തിന്റെ ഈ പ്രവാഹം തന്നെയാണ്‌ ആഖ്യാനം - ആദിമധ്യാന്ത രൂപങ്ങളോടുകുടിയ പ്രവാഹഗതി. ജീവിത ്രവാഹത്തിലൂടെയും പ്രകൃതിയിലൂടെയും മുന്നേറുന്ന മനുഷ്യരുടെ താരതമ്യേന യുള്ള മൂല്യവും (്പാധാന്യവും ഒരു കഥയിലൂടെയാണ്‌ നാം ശരിക്കുമനസ്സിലക്കുന്നത്‌. കാല ഗ്രവാഹം എന്നും എല്ലായിടത്തും ഒരു പോലെയാണ്‌. എന്നാല്‍ ആഖ്യാതരൂപം സിദ്ധിക്കു മ്പോള്‍ അത്‌ മൂല്ല്യവത്തായിത്തീരുന്നു. കാലത്തിന്റെ ചിലഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടും മറ്റു ചിലഭാഗങ്ങളെ ഞൊറിഞ്ഞെടുത്തു ചുരുക്കിയാണ്‌ എഴുത്തുകാരന്‍ കാലപ്രവാഹത്തിന്‌ കഥയിലൂടെ രൂപം നല്‍കുന്നത്‌". സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെയാണ്‌ എഴുത്തുകാരന്‍ ഓരോ കാലഘട്ടങ്ങളായി തരംതിരിച്ച്‌ പറയാന്‍ ശ്രമിക്കുന്നത്‌. എഴുത്തുകാരന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റൈയോ അദ്ദേഹം കേട്ടറിഞ്ഞ കാലഘട്ടത്തിന്റൈയോ പ്രതിഫലമോ സ്വാധീ നമോ അവിടെ കാണാം. എഴുത്തുകാരന്‍ മുന്നോട്ടുവക്കുന്ന ആശയം (വീക്ഷണകോണം) സ്ഥലകാലവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട. ഇവയില്‍ സ്ഥലപരമായ പരിപ്രേക്ഷ്യമാണു ഏറ്റവും ര്രധാനം. എഴുത്തുകാരന്‍ എവിടെ നില്‍ക്കുന്നു ഏതു ദിശയിലേക്കു നോക്കുന്നു. ഏതു സാഹചര്യങ്ങളില്‍ ഗ്പവര്‍ത്തിക്കുന്നു എന്നതൊക്കെയാണ്‌ സ്ഥലപരമായ ഘട കങ്ങളിലുള്‍പ്പെടുന്നത്‌. എഴുത്തുകാരനുള്‍പ്പെടുന്ന കാലത്തിന്റെ ്രത്യേകതകളും അയാളുടെ വീക്ഷണത്തെ സ്വാധീനിക്കുന്നു. ഒരു കൃതി എത്രമാത്രം സങ്കീര്‍ണ്ണമാണോ അത്രയ്ക്കും ഈ രണ്ടു പരിപ്രേക്ഷ്യങ്ങളുടെയും പരസ്പര സ്വാധീനം സങ്കീര്‍ണ്ണമായിരിക്കും*. ഇ്രകാരം സാഹിത്യ കൃതികളിലുണ്ടാകുന്ന കാലസൂചനകള്‍ എഴുത്തുകാരന്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യാ ശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയാം. കാരണം എഴുത്തുകാരന്‍ മുന്നോട്ടുവ യ്ക്കുന്ന ആശയം ഏറ്റവും എളുപ്പം വിനിമയം ചെയ്യാനുള്ള മാര്‍ഗ്ഗമായാണ്‌ കൃതികളില്‍ സ്വാഭാവികമായി സ്ഥലകാല രൂപങ്ങള്‍ കടന്നുവരുന്നത്‌. സമൂഹത്തിന്റെ ്രതിഫലനമാണ്‌ സാഹിത്യം എന്നാശയത്തിന്‌ പ്ലേറ്റോയുടെ കലാ നുകരണ സിദ്ധാന്തത്തോളം പഴക്കമുണ്ട്‌”. സാഹിത്ൃയകൃതിയിലെ ലക്ഷ്യ്രാപ്തിക്കുവേണ്ടി ഉപയോഗിക്കുന്ന മാദ്ധ്യമമെന്ന നിലയിലല്ലാതെ ഒരു പ്രത്യേക കാലഘട്ടം വ്യക്തമായ സ്വാധീനം എഴുത്തുകാരനിലും അവരിലൂടെ സാഹിത്യകൃതികളിലും സ്ൃഷ്ടിക്കാറുണ്ട്‌. അതാ യത്‌ സമുദായ ശരീരം സോന്മേഷം ്രവര്‍ത്തിക്കുമ്പോള്‍ മുഖത്തു ഗ്രത്യക്ഷപ്പെടുന്ന ്രസന്ന ഭാവമാണ്‌ കല. നേരെ മറിച്ച്‌ സമുദായഗാത്രം പരിക്ഷീണവും രോഗബാധിതമായിരിക്കുന്ന കാലങ്ങളില്‍ അതിന്റെ കലാവദനം മാനവും അസന്തുഷടവുമായി കാണപ്പെടുന്നുണ്ട്‌'. പുരാ തന്രഗീസിന്റെ ചരിത്രത്തില്‍ ഏറ്റവും ്രധാനമായഘട്ടം പാരിസകന്മാരോടുള്ള യുദ്ധമാണ്‌. ആ യുദ്ധത്തില്‍ ഗ്രീസ്‌ വിജയികളായി . അതോടുകൂടി ഗ്രീസിന്റെ സര്‍വ്വതോന്മുഖമായ ഉത്ക്കര്‍ഷമാരംഭിച്ചു. പെരിക്ടിസിന്റെ സംരക്ഷണയില്‍ ആതന്‍സ്‌ നഗരം ജനാധിപത്യത്തി ന്റെയും ചിന്തയുടെയും സംസ്കാരത്തിന്റെയും റാണിയായി പരിലസിച്ചു വെറും ആട്ടവും പാട്ടുമായിക്കഴിഞ്ഞിരുന്ന യവനനാടകം ഈസിക്കില്ലസ്‌, സോഫോക്ടിസ്സ്‌, യൂറിപ്പിഡിസ്സു എന്നി വരുടെ വിദഗ്ദ നേതൃത്വത്തില്‍ ലോകോത്തരമായ കലയായിത്തീര്‍ന്നു ഫിസിയാസ്സിന്റെ ഗ്രതി മാശില്പത്തെ അതിശയിപ്പിക്കുന്ന യാതൊരു ശില്പവും ഇന്നുവരെ ലോകത്തിലുണ്ടായിട്ടി 11 ല്ല. പോളിഗ്‌ നോട്ടസ്സിന്റെ ചിശ്രങ്ങള്‍ യാതൊന്നും കണ്ടുക്കിട്ടിയിട്ടില്ലെങ്കിലും, അവ. ഫിസി യാസ്സിന്റെ ശില്പങ്ങള്‍ പോലെ നിസ്തുലങ്ങളായിരുന്നുവെന്നാണ്‌ അക്കാലത്തുണ്ടായവര്‍ പറയുന്നത്‌. ചിന്താലോകത്തിലും അഭൂതപൂര്‍വ്വമായ ഉണര്‍വ്വുണ്ടായിരുന്നുവെന്നതിനുദാഹ രണമാണ്‌ സോക്രട്ടീസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവര്‍. ഈ കലാകാരന്മാരും ചിന്തക ന്മാരും അന്നത്തെ ജീവിതത്തില്‍ മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പങ്കെ ടുത്ത്‌ അതിന്റെ സാംസ്ക്കാരികമായ മൂല്യത്തെ സ്വകൃതികളില്‍ ശാശ്വതമായി പ്രതിഷഠിച്ചു. അവര്‍ അന്നത്തെ സമുദായത്തോടു ബന്ധമില്ലാത്ത ഒരു ദന്തഗോപുരത്തിലല്ല ജീവിച്ചത്‌. ഈസ്ക്കില്ലസ്‌, ഒരു സേനാനായകനായിരുന്നു. സോക്രട്ടീസിനെ ആതന്‍സിലെ ജനകീയ കോടതി ദൈവദ്രോഹത്തിനു വിസ്തരിച്ചപ്പോള്‍, അദ്ദേഹം ഗ്രതിഭാഗത്തുനിന്നുദ്ധരിച്ച തെളി വുകളിലൊന്ന്‌ താന്‍ ആതന്‍സിനു സൈനിക സേവനം ചെയ്തിട്ടുണ്ടെന്നുളള തായിരുന്നു. അവരുടെ കലാജീവിതം സാമുദായിക ജീവിതത്തിന്റെ വിശിഷ്ടമായ ഒരു പ്രസ്ഫുരണമാ യിരുന്നുവെന്ന്‌ ചുരുക്കത്തില്‍ പറയാം. അതിനു ശേഷം ഗ്രീസിനു രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്‌. പക്ഷെ ഗ്രീസ്‌ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്‌കാ രികമായും അധഃപതിച്ച കാലത്തിന്റെ ചരിത്രമാണിത്‌. മുമ്പു പറഞ്ഞവരോടു കിടപിടിക്ക ത്തക്ക യാതൊരു പേരും ഈ നീണ്ട കാല്രപവാഹത്തിലത്രയും കണ്ടുകിട്ടിയില്ല. ഒരു വശത്ത്‌ നൂറുകൊല്ലത്തെ ചരിത്രം, പക്ഷെ ആ നൂറുകൊല്ലത്തിലാണ്‌ ഗ്രീസ്‌ വാസ്തവത്തില്‍ ജീവി ച്ചത്‌. ഇതേപ്പോലെ സമൂഹത്തിന്റെ സ്വാധീനമാണ്‌ കലകളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന തെന്ന്‌ റോം, ഇറ്റലി, ഇംഗ്ലണ്ട്‌, ഭാരതം എന്നീ രാജ്യങ്ങളുടെ സാംസ്കാരിക ചരിത്രം പരി ശോധിച്ചുകൊണ്ട്‌ ഉദാഹരണ സഹിതം എം.പി.പോള്‍ രേഖപ്പെടുത്തുന്നുണ്ട്‌*. കലയും കാലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീക്ക്‌ നാടകങ്ങളെ അവലംബിച്ചുകൊണ്ട്‌ 19-0൦ നൂറ്റാണ്ടില്‍ പണ്ഡിത ഗാനരചയിതാക്കളാല്‍ ജര്‍മ്മന്‍ ദേശീയബോധത്തിന്റെ ഫലമായി ഉട ലെടുത്തതാണ്‌ വാഗ്നേരിയന്‍ സംഗീത നാടകങ്ങള്‍. ഇതേ സമയത്തു തന്നെ ജര്‍മ്മന്‍ ദേശീയബോധത്തിന്റെ ഫലമായി ഉണ്ടായതാണ്‌ പുതിയ സംഗീതാഭിരുചിയും. ഇതെല്ലാം സമൂഹത്തിന്റെ മാറ്റങ്ങളുടെ ഫലമായാണ്‌ കലകളില്‍ നടക്കുന്നതെന്ന്‌ വ്യക്തമായി പറയാം. ഒരു സാഹിത്യരൂപം ്രതിഭാസമ്പന്നനായ ഒരാളില്‍ നിന്നു മാര്രം ഉടലെടുക്കുന്ന സംഗതി യല്ല. അത്‌ എഴുത്തുകാരന്റെയും, സഹൃദയ, പ്രകൃതി ജീവിതബോധം എന്നിവയുടെ പര സ്പരബന്ധത്തിലൂടെയാണ്‌ നിര്‍മ്മിക്കപ്പടുന്നത്‌*. അതുകൊണ്ടാണ്‌ സാഹിത്യകൃതികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ പ്രധാനമായും സാമൂഹ്യചലനങ്ങള്‍ കൊണ്ടും സാമൂഹ്ൃചലന ങ്ങളുടെ സ്വാധീനമോ അവയുടെ പ്രതികരണമോ കൊണ്ടും സമൂഹത്തെ ഗ്രതികൂലമായി ബാധിക്കുന്ന സത്യാവസ്ഥകളെ മുന്‍നിര്‍ത്തികൊണ്ടുമാണെന്ന്‌ പറയുന്നത്‌”. സാഹിതൃകൃതി പാരമ്പര്യമൂല്യങ്ങളെയും സ്ഥലകാലങ്ങളെയും ഉള്‍ക്കൊളളുന്നുണ്ട്‌. ഈ പാരമ്പര്യം ചരിത്രകാലഘട്ടത്തെയോ പ്രകൃതിയെയോ മാത്രമല്ല എല്ലാ കാലഘട്ടങ്ങ ളേയും ഗ്രദേശങ്ങളെയും ഉള്‍ക്കൊളളുന്നുണ്ട്‌”. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമൂഹ്യാ നുഭവങ്ങളെയും, സാമൂഹ്ൃയപുരാവൃത്തങ്ങളെയും പ്രത്യയശാസ്ത്രത്തിന്റെയും ലക്ഷ്യത്തി ന്റേയും സാമൂഹ്യാചാരങ്ങളുടെയുമെല്ലാം സൂക്ഷിച്ചുവെയ്ക്കലാണ്‌ സാഹിത്യത്തില്‍ കാണു ന്നതെന്ന്‌ പറയാം”. സാഹിത്യകൃതികളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ഈ സമൂഹ്യാ ന്തരീക്ഷമാണ്‌, ഭാഷയെന്ന ഘടകം മാറ്റിനിര്‍ത്തിയാല്‍ സാഹിത്യത്തില്‍ പ്രകടമാകുന്ന വൈകാ 12 രികാവസ്ഥയെ വൃതിരികതമായി നിര്‍ത്തുന്നത്‌ ഓരോ സമൂഹത്തെയും വൃത്യസ്തമാകുന്ന ഘടകങ്ങള്‍ സാഹിതൃത്തില്‍ പ്രതിഫലിച്ചു കാണുന്നതുകൊണ്ടാണ്‌”. ഈ വിധമുള്ള (alo) ഫലനത്തില്‍ ഏറ്റവും ഗ്പാധാനപ്പെട്ടത്‌, സംസ്കാരികമൂല്യങ്ങളുടെയും നിയമങ്ങളുടെയും ഗ്രതിഫലനമാണ്‌. ചുരുക്കത്തില്‍ മനുഷ്യനിര്‍മ്മിതമായ സാഹിത്യകൃതികള്‍ സര്‍ഗ്ഗാത്മകമാ ണെങ്കിലും അവയില്‍ ലനകീക താല്പര്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്ന്‌ പറയാം”. സ്വപ്നമേഖലകളില്‍ വിവരിക്കാനുള്ള മനുഷ്യമനസ്സിന്റെ അവകാശതയെ അംഗീക രിക്കുന്ന ലെനില്‍ സാഹിത്യകാരന്റെ സ്വപ്നങ്ങള്‍ സാമൂഹിക പുരോഗതിക്കു അനുയോജ്യ മാകണമെന്ന്‌ നിര്‍ദ്ദേശിക്കുന്നു*. കല സമൂഹത്തിന്റെ ആവിഷ്കാരമാണെന്നു പറയുന്ന ക്രിസ്റ്റ ഫര്‍ കാഡ്വല്‍, മുത്ത്‌ ചിപ്പിയുടെ ഉത്പന്നമെന്നപോലെ കല സമൂഹത്തിന്റെ ഉത്പന്നമാ ണെന്ന്‌ വ്യക്തമാക്കുന്നു”. സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ, ബഹുജന ഹൃദയ ങ്ങളില്‍ നിന്നു വാര്‍ന്നുവീഴുന്ന ആശയങ്ങളോട്‌ അകന്ന്‌ സ്വന്തം ചിന്തകളില്‍ നിന്നു മാര്രം സംസ്കാരം നേടി വളരുന്ന ഒരു മനുഷ്യന്‍ മന്ദബുദ്ധിയും യാഥാസ്തികനും ലോകത്തിന്റെ പുരോഗമന പ്രവണതകള്‍ക്കു ബദ്ധവൈരിയുമായി പരിണമിക്കുന്നുവെന്ന്‌ മാകസിംഗോര്‍ക്കി അഭിപ്രായപ്പെടുന്നു. സമൂഹവും സാഹിത്യവും വിപുലമായ അര്‍ത്ഥത്തില്‍ ഒന്നുതന്നെയാണ്‌. അതു കൊണ്ടുതന്നെ സാഹിത്യസൃഷ്ടി സമൂഹത്തിനവകാശപ്പെട്ടതും സമൂഹത്തിന്റെ ആഗ്ര ഹങ്ങള്‍ പ്രതിഫലിക്കേണ്ടതുമാണ്‌ എന്നും അദ്ദേഹം യുക്തിയോടെ സമര്‍ത്ഥിക്കുന്നു.” സാഹിത്യത്തെയും സാഹിത്യവും സമൂഹവും കാലവും തമ്മിലുള്ള ബന്ധത്തെ മുന്‍ നിര്‍ത്തിയുള്ള ഈ അഭിപ്രായങ്ങളെല്ലാം സാഹിത്യം സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗ മാണെന്നും സമൂഹത്തിന്റെ സ്വാധീനമാണ്‌ സാഹിത്യമെന്നുമാണ്‌ സൂചിപ്പിക്കുന്നത്‌. സമൂഹ ത്തിന്റെയും സംസ്കാരത്തിന്റെയും കൂടിച്ചേരലിന്റെ ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ മനു ഷ്യന്‍ എന്ന കൂട്ടായ വ്യവസ്ഥയ്ക്ക്‌ എളുപ്പം കഴിയുന്നു, ഇത്‌ മറ്റ്‌ ജീവികളില്‍ നിന്ന്‌ അവനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. ്രകൃതിയോടും അവന്‍ ജീവി ക്കുന്ന ചുറ്റുപാടിനോടുമുളള ഈയൊരു സവിശേഷമായ നിരീക്ഷണമോ ഉള്‍ക്കൊള്ളലോ ആണ്‌ സാഹിത്യം. സംസ്കാരവും സമൂഹവും അതുള്‍ക്കൊള്ളുന്ന കാലഘട്ടത്തിന്റെ നേര്‍പ തിപ്പുകളാണ്‌. ഈ വിധമല്ലാത്ത, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന്‌ ആകന്നു നില്‍ക്കുന്ന കല ഉപകാരമല്ലാത്ത ഗണിതസൂര്രവാക്യം പോലെയാണ്‌”. 1.2 സംസ്‌ക്കാരം മനുഷ്യന്റെ കൂട്ടായ്മയുടെ ഫലമായി ഉരുത്തിരിഞ്ഞ സാമൂഹികാന്തരിക്ഷത്തിന്റെ ആകെത്തുകയാണ്‌ സംസ്കാരം. സമൂഹവും അതിന്റെ ഭാവപകര്‍ച്ചകളും ലിപി ഉണ്ടായ കാലം മുതല്‍ സാഹിത്യകൃതികളില്‍ ്രതിഫലിച്ചുകാണുന്നുണ്ട്‌. മനുഷ്യന്‍ തന്റെ ചുറ്റുപ്പാടു കളുമായി താദാത്മ്യം പ്രാപിച്ച്‌ ജീവിച്ചതുകൊണ്ടാണ്‌ ഇന്നത്തെ മനുഷ്യവളര്‍ച്ച സാദ്ധ്യമാ യതും പ്രകൃതി അവന്റെ ജീവിതത്തിന്റെ ഭാഗമായതും. ഇങ്ങനെ വളര്‍ന്നുവന്ന ഒരു സമൂഹ ത്തില്‍, കാലാന്തരത്തില്‍, പല കൊടുക്കല്‍ വാങ്ങലുകളിലൂടെയും ്രകൃതിയുടെയും സ്വാധീ നത്താല്‍ ഒരു പ്രത്യേക ജീവിതവ്യവസ്ഥയും മുല്യബോധവും ഉടലെടുക്കുന്നു. അത്‌ ആ ഗ്രത്യേക സമൂഹത്തിന്റെ വ്യത്യസ്തമായ ജീവിത ഘടകങ്ങളെ എടുത്തു കാണിക്കുന്ന സംസ്കാരമായി മാറുന്നു. 13 കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിരവധി പുതിയ സൈദ്ധാന്തിക വിചാര ങ്ങള്‍ ഇടപെട്ട കാലഘട്ടമാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം. ഈ അവസരത്തിലാണ്‌ സംസ്കാരം എന്ന പദത്തിനും അത്‌ മുന്നോട്ടുവയ്ക്കുന്ന വൈകാരിക അര്‍ത്ഥവ്യാപ്തിക്കും പ്രാധാന്യം കൈവരുന്നത്‌. വൃത്യസ്ത സാംസ്ക്കാരിക സന്ദര്‍ഭങ്ങളില്‍ വൃത്യസ്തങ്ങളായ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദമാണ്‌ സംസ്ക്കാരം. കൃഷിയുമായി ബന്ധപ്പെട്ട പദമായാണ്‌ കള്‍ച്ചര്‍ ആദ്യ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ പദങ്ങളില്‍ ഒന്നാണ്‌ സംസ്‌ക്കാരം എന്ന്‌ റെയ്മണ്ട്‌ വില്യംസ്‌ കിവേഡ്്‌സ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്‌ സംസ്ക്കാര മെന്ന പദം യൂറോപ്യന്‍ അക്കാദമിക ചിന്തകളില്‍ വ്യാപകമായി കടന്നു വരുന്നത്‌. കൃഷിയു മായി ബന്ധപ്പെട്ട നാമപദമായ കള്‍ച്ചര്‍ എന്ന പദത്തിന്‌ പിന്നീട്‌ മാനസികമായി വികാസം പ്രാപിച്ച മനുഷ്യാവസ്ഥ എന്നര്‍ത്ഥം കൈവന്നു. പിന്നീട്‌ നരവംശശാസ്ത്രപരമായ നിര്‍വ്ൃച നങ്ങള്‍ അനുഷ്ഠാന സമ്്രദായങ്ങളും ആചാര്രമങ്ങളും ഉള്‍പ്പെട്ട സവിശേഷമായ ഒരു ജീവിതരീതിയായി സംസ്ക്കാരത്തെ വ്യാഖ്യാനിച്ചു. സംസ്ക്കാരമെന്ന പദം ഓരോ കാലഘ ടുത്തിലും വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഇന്ന്‌ ഒരു സമൂഹ ത്തിന്റെ സംസ്ക്കാരമെന്നു പറയുന്നത്‌, ആ സമൂഹം കാലന്തരത്തില്‍ നേടിയ സാമൂഹി കവും മാനസികവുമായ ഉയര്‍ച്ചയും അതില്‍ നിന്നു ഉരിത്തിരിഞ്ഞ സാമൂഹ്യബോധവുമാണ്‌, ഈ സാമൂഹ്യബോധം ജനങ്ങളില്‍ അന്തര്‍ലീനമായിരിക്കും. ഇന്ന്‌ വിശാലമായ അര്‍ത്ഥ ത്തില്‍ സംസ്കാരമെന്ന പദം ഉപയോഗിക്കുന്നുണ്ട്‌. സംസ്ക്കാരം എന്ന പദത്തെ മുന്‍നിര്‍ത്തിയുള്ള നിരവധി നിര്‍വൃചനങ്ങളുണ്ട്‌, അവയില്‍ (്പരധാനപ്പെട്ടവ താഴെ കൊടു ക്കുന്നു; സംസ്കാരമെന്ന സംജ്ഞയുടെ വ്യത്യസ്തങ്ങളായ അര്‍ത്ഥവിവക്ഷകളെ പരാമർശി ച്ചുകൊണ്ട്‌ ഒരു വ്യക്തിയുടെയോ ഒരു സംഘത്തിന്റെയോ ഒരു ഒരു വര്‍ഗ്ഗത്തിന്റെയോ മുഴു വന്‍ സമൂഹത്തിന്റെയോ വികാസത്തെ കുറിക്കുന്നതാണ്‌ സംസ്ക്കാരമെന്ന്ടി.എസ്‌.എലിയറ്റ്‌ അഭിപ്രായപ്പെടുന്നു. ഒരു വ്യക്തിയുടെ സംസ്‌ക്കാരം ഒരു സംഘത്തിന്റെയോ വര്‍ഗ്ഗത്തി ന്റെയോ സംസ്‌ക്കാരത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നതെന്നും ആ വര്‍ഗ്ഗസംസ്ക്കാരം പൊതുസമൂഹത്തിന്റെ സംസ്‌ക്കാരത്തെ അപേക്ഷിച്ചിരിക്കുന്നുവെന്നും പറയാം്‌*. വിജ്ഞാ നം, വിശ്വാസം, കല, ധാര്‍മ്മികത, ആചാരനടപടികള്‍, ബനദ്ധികമായ മറ്റുകഴിവുകള്‍ എന്നിങ്ങനെ സാമൂഹികജീവി എന്ന നിലയില്‍ മനുഷ്യന്‍ നേടിയിട്ടുള്ള എല്ലാ സവിശേഷത കളും ചേര്‍ന്നതാണ്‌ സംസ്ക്കാരമെന്ന്‌ ഇ.ബി. ടെയ്ലര്‍ സംസ്ക്കാരത്തെ പറ്റിപറയുന്നു*. റെയ്മണ്ട്‌ വില്ല്യംസ്‌ കള്‍ശ്ച്ര്‍ ആന്റ്‌ ന്പൊമമസൈറ്റീസ്‌ 1780-1950 (1966) എന്ന ഗ്രന്ഥത്തില്‍ മന സ്സിന്റെ സാമാന്യസ്ഥിതിയും ഘടനയുമാണ്‌ ആദ്യമായി അത്‌ അര്‍ത്ഥമാക്കുന്നത്‌ എന്ന്‌ അഭിപ്രായപ്പെടുന്നു രണ്ടാമതായി സമൂഹത്തിലാകെയുള്ള മാനസിക വികാസത്തിന്റെ സാമാ നൃതലമാണത്‌. കഥകളുടെ ഒരു പൊതുവായ തലത്തെയാണ്‌ മൂന്നാമതായി സംസ്ക്കാര മെന്ന പദം കുറിക്കുന്നത്‌. നാലാമതായി അത്‌ ഭൌതികവും ആത്മീയവുമായ ജീവിതത്തിന്റെ സമഗ്രതയെ കുറിക്കുന്നു”. ഹെന്‍ട്രി ലൂക്കാച്ചിന്റെ അഭി്രായത്തില്‍ സംസ്ക്കാരമെന്നത്‌ മനസ്സിന്റെയോ അഭിരുചിയുടേയോ പെരുമാറ്റത്തിന്റൈയോ പരിശീലനവും വിമലീകരണവു 14 മാണ്‌”. മാകഐവര്‍ സംസ്ക്കാരത്തെ നിര്‍വചിക്കുന്നത്‌ സംസ്‌ക്കാരം നമ്മുടെ ജീവിതാവ സ്ഥകളുടെ സ്വഭാവം, ചിന്ത, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കല, സാഹിത്യം, മതം, വിനോദം, അനുഭൂതി എന്നിവയുടെ പ്രകാശനമായാണ്‌**. സംസ്ക്കാരം എന്നതു വില്ല്യംസിനു ചിലപ്പോള്‍ പൂര്‍ണ്ണതയുണ്ടാക്കുന്ന മാതൃകയാണ്‌. മറ്റു ചിലപ്പോള്‍ കലാസാഹിത്യകൃതികളാണ്‌, ഇനിയും ചിലപ്പോള്‍ ധൈഷണിക വികാസമോ മാനസിക ഈന്നിത്യമോ ആണ്‌. സമഗ്രമായ ജീവിതശൈലി, ചിഹ്നവ്യവസ്ഥ, വിഭവഘടന എന്നിങ്ങനെയും റയ്മണ്ട്‌ വില്ല്യംസിന്റെ ശിഷ്യനായ ഈഗിള്‍ടണ്‍ സംസ്ക്കാരത്തെക്കുറിച്ച്‌ പറയുന്നു. ചിന്തിക്കപ്പെടുകയും പറയപ്പെടുകയും ചെയ്തവയില്‍ ഏറ്റവും മഹത്തായത്‌ എന്നാണ്‌ മാത്യു അറനോള്‍ഡ്‌ സംസ്കാരത്തെ നിര്‍വ്ൃചിക്കുന്നത്‌*. സംസ്കൃതി എന്ന പദം തന്നെ സത്തായതും ദ്ശഷഠമായതുമായ ഒന്നിനെയാണ്‌ സൂചിപ്പിക്കുന്നത്‌. സത്ഭാവങ്ങളുടെ സല്ലയനമായ സംസ്കൃതിവ്യക്തിയുടേയും സമൂഹത്തി ന്റെയും ആന്തരികമായ നന്മയിലും ശുദ്ധിയിലും കുടികൊളളുന്ന ഒന്നാണ്‌, ആശയങ്ങള്‍, സങ്കല്പങ്ങള്‍, ധര്‍മ്മങ്ങള്‍, ജ്ഞാതിഭാവങ്ങള്‍, ശിഷ്ടാചാരങ്ങള്‍ എന്നിങ്ങനെ സമൂഹത്തില്‍ നില്‍ക്കുന്ന സത്ഭാവങ്ങളുടെ സമ്മിശ്രമാണ്‌ സംസ്ക്കാരം". സനന്ദര്യത്തേയും മാനുഷിക വികാരങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ്‌ സംസ്ക്കാരം”. സംസ്ക്കാരം മനുഷ്യന്റെ മ്രതം സവിശേഷതയാണ്‌. സാമൂഹിക ശാസ്ര്രജ്ഞന്മാര്‍ സംസ്ക്കാരം എന്ന പദം ഉപയോഗിക്കുന്നത്‌ ഒരുജനതയുടെ ആശയങ്ങള്‍, അഭിപ്രായങ്ങള്‍ പെരുമാറ്റരീതി, ജീവിതശൈലി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്‌. ഭാഷ, ആശ യങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ധര്‍മ്മങ്ങള്‍, നിയമങ്ങള്‍, കലാസ്യ ഷ്ടികള്‍, സ്ഥാപനങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയൊക്കെ സംസ്ക്കാ രത്തിന്റെ സാക്ഷ്യങ്ങളാണ്‌. ഷെല്ലിസിയോണ്‍, എലിസബത്ത്‌ കോസ്‌ലെസ്കി എന്നിവര്‍ സംസ്‌ക്കാരത്തെ ഇപ്രകാരം നിര്‍വചിക്കുന്നു; ഒരു സമൂഹത്തിലെ വ്യക്തികള്‍ പരസ്പര വിനിമയത്തിന്‌ ഉപ യോഗിക്കുന്ന വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, ആചാരങ്ങള്‍, പെരുമാറ്റരീതികള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണ്‌ സംസ്ക്കാരം. തുടര്‍ന്ന്‌, മിക്കപ്പോഴും സംസ്ക്കാരം വിലയിരുത്തുന്നത്‌ ഭക്ഷണം സംഗീതം, വസ്ത്രധാരണം, ആഘോഷം എന്നിവയിലുടെയാ ണ്‌. എന്നാല്‍ സംസ്‌ക്കാരം യഥാര്‍ത്ഥത്തില്‍ ഈ പ്രത്ൃക്ഷഘടകങ്ങളില്‍ നിന്ന്‌ ബൃഹത്തായി നില്‍ക്കുന്ന ഒന്നാണ്‌. ഒരു വര്‍ഗ്ഗം ഒരു സമൂഹം ഒരു ര്രത്യേക മതം എന്നിവയ്ക്കിടയില്‍ പര സ്പരം പങ്കുവെക്കുന്ന ചിന്തകളുടെയും, മൂല്യങ്ങളുടെയും, പെരുമാറ്റരീതികളുടെയും സമന്വ യമാണ്‌ സംസ്ക്കാരം. സംസ്ക്കാരം നിര്‍വ്ൃചിക്കപ്പെടുന്നത്‌ പിറവിയിലൂടെ മാത്രമല്ല പിറവി യെടുക്കുന്ന സമൂഹമോ മതമോ വര്‍ഗ്ഗമോ അതിനെ നിര്‍വ്വചിക്കുന്ന ഘടകങ്ങളാണ്‌. സംസ്ക്കാരം സ്ഥായിയല്ല ചലനാത്മകമാണ്‌. മനുഷ്യവംശത്തേക്കാള്‍ ബൃഹത്തായ സംസ്ക്കാ രത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ലിംഗ വ്യവസ്ഥ, മനുഷ്യവിഭാഗങ്ങള്‍, മതം ആചാരവി ശ്വാസങ്ങള്‍ തുടങ്ങിയവയാണെന്ന്‌ പറയുന്നു. 15 സംസ്ക്കാരം എന്നാല്‍ മനുഷ്യന്റെ അറിവിന്റെയും വിശ്വാസത്തിന്റെയും സ്വഭാവത്തി ന്റെയും സമന്വയ മാതൃകയാണ്‌. ഭാഷകള്‍, ആശയങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനു ഷ്ഠാനങ്ങള്‍, ബഹിഷ്കരണങ്ങള്‍, നിയമാവലികള്‍, സ്ഥാപനങ്ങള്‍, ഉപകരണങ്ങള്‍, പ്രവൃ ത്തിരീതികള്‍, കലാപ്രവര്‍ത്തനങ്ങള്‍, മുതലായവ ഉള്‍ക്കൊള്ളുന്നതാണ്‌ സംസ്ക്കാരം. കൂടാതെ പരസ്പര മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, അറിവ്‌ എന്നിവയും സമൂഹത്തില്‍ യഥാസമയം ആര്‍ജ്ജി ക്കുന്ന പെരുമാറ്റ മര്യാദകളും സംസ്‌ക്കാരത്തില്‍ അടങ്ങിയിരിക്കുന്നു. കരകനശലം, പറഞ്ഞതും എഴുതപ്പെട്ടതുമായ ചരി്രം, സാഹിത്യം, സംഗീതം, നാടകം, നൃത്തം, ദൃശ്യകലകൾ ആഘോ ഷങ്ങള്‍, സസ്യസമ്പത്തുക്കളുടേയും ഈ൬ഷധ്രയോഗങ്ങളുടെയും തദ്ദേശിയ അറിവുകള്‍, വാസ്തുവിദ്യാരീതി, ചരിത്രപരമായ സ്ഥലങ്ങള്‍, പാരമ്പര്യ സാങ്കേതിക വിദ്യകള്‍, സനഖ്യ പ്പെടുത്തലുകളുടെ പാരമ്പര്യരീതികള്‍, ്രവൃത്തി വിഭവങ്ങളുടെ പാരമ്പര്യവിനിയോഗം, വ്യക്തി കളുടെയും സമൂഹത്തിന്റെയും ക്ഷേമവും സ്വത്വവും സംഭാവന ചെയ്യുന്ന സാമൂഹിക ്പവര്‍ത്ത നരീതികള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു”. വ്ൃയക്തിതന്നെ രൂപപ്പെടുത്തുകയും വര്‍ത്തമാനകാല ത്തില്‍ നിന്നും ഭൂതകാലത്തില്‍ നിന്നും പ്രേഷണം ചെയ്യുന്നതുമെല്ലാം സംസ്്‌ക്കാരത്തിലട ങ്ങിയിരിക്കുന്നുവെന്ന്‌ ആവീര്‍ച്ച്‌ പറയുന്നു**. മനസ്സിന്റെ കൂട്ടായ ്രവര്‍ത്തനഫലമായ സംസ്ക്കാരം രണ്ട്‌ വര്‍ഗ്ഗങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഘടകമായും നില്‍ക്കുന്നുണ്ട്‌”. കുറ ച്ചുകൂടി വ്യക്തമായി മറ്റ്സുമാട്ടോ, സംസ്‌ക്കാരമെന്നാല്‍ മനസ്ഥിതി, മൂല്യങ്ങള്‍, വിശ്വാസ ങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവ ഒരു വര്‍ഗ്ഗത്താല്‍ പങ്കുവെയ്ക്കപ്പെടുന്നതും പക്ഷെ വ്യക്തിക ളില്‍നിന്ന്‌, വ്യത്യസ്തവും ഒരു തലമുറയില്‍ നിന്ന്‌ മറ്റൊരു തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യു ന്നതുമാണ്‌ എന്നു പറയുന്നു". തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജീവിതമൂല്്യങ്ങളായാണ്‌ സംസ്ക്കാരത്തെ മറ്റ്‌സുമാട്ടോ നിര്‍വൃചിക്കുന്നത്‌. സ്പെന്‍സര്‍ സംസ്ക്കാരത്തെ, ജീവിതക്ര മീകരണങ്ങള്‍ വിശ്വാസമൂല്ല്യങ്ങള്‍, നയങ്ങള്‍, നടപടികള്‍, സ്വഭാവാചാരങ്ങള്‍ തുടങ്ങിയവ ഒരു ജനസമൂഹത്തില്‍ പങ്കുവെയ്ക്കപ്പെടുന്നതും വ്യക്തികളെ തമ്മില്‍ സ്വാധീനിക്കുന്നതുമാ ണെന്ന്‌ നിര്‍വ്ൃചിക്കുന്നു*. ഒരുതരത്തില്‍ നെഹ്റു പറഞ്ഞതുപോലെ നിര്‍വ്ൃചനത്തിനതീതമാണ്‌ സംസ്ക്കാരം”. ്രകൃതി, മനുഷ്യന്‍, മനുഷ്യന്‍ ഉള്‍ക്കൊളളുന്ന സമൂഹം എന്നീ ത്രിമാനങ്ങളുടെ കൂടിച്ചേരലി ലൂടെ സൃഷ്ടിക്കുന്ന പൊതുബോധമാണ്‌ സംസ്ക്കാരത്തിന്‌ അടിസ്ഥാനം. സംസ്ക്കാരം ഭൂതകാലത്തിന്റെ പെരുമയെയും പാരമ്പര്യത്തിന്റെ ശ്രേഷ്ഠതയെയും വര്‍ത്തമാനകാലത്തിന്റെ പ്രസക്തിയെയും ഭാവികാലത്തിന്റെ ലക്ഷ്യത്തെയും ഒരുമിച്ചു നിര്‍മ്മിക്കാന്‍ കഴിയുന്ന ബോധ മായി മാറികഴിഞ്ഞിരിക്കുന്നു. ഇത്‌ സാദ്ധ്യമാകുന്നത്‌ കാലം സൃഷടിക്കുന്ന സാമൂഹ്യബോധ ത്തിലൂടെയാണ്‌. അതുകൊണ്ട്‌ ഒരു സവിശേഷ പ്രകൃതിയുടെ സ്വാധീനതയിലുണ്ടാകുന്ന മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ ഘടകങ്ങളിലും കാലം അവശേഷിപ്പി ക്കുന്നവയും പിന്തുടരുന്നതുമായ ഘടകങ്ങളെ സാംസ്ക്കാരിക ഘടകളെന്നും ഈ ഘടക ങ്ങള്‍ ചേര്‍ന്നുള്ള പ്രത്യേക ബോധത്തെ സംസ്ക്കാരമെന്നും പറയാം. സംസ്ക്കാരത്തെ സ്വാധീനിക്കുന്ന ്രധാനഘടകങ്ങള്‍ ഒരു സമൂഹം ഉള്‍ക്കൊളളുന്ന പ്രകൃതിയും ആ പ്രകൃതി ഉള്‍ക്കൊളളുന്ന സാമുഹ്യജീവിയായ മനുഷ്യനുമാണ്‌. കാലാവ സ്ഥ, ഭൂ്രകൃതിയാല്‍ ഒറ്റപ്പെട്ടു നില്‍ക്കാന്‍ സഹായിക്കുന്ന അതിരുകള്‍, സമുദ്രം, പുഴ, സസ്യ 16 ജാലങ്ങള്‍ തുടങ്ങി പ്രകൃതിസഹജമായ ഘടകങ്ങളെല്ലാം സംസ്‌ക്കാരത്തിന്റെ അടിസ്ഥാനഘട കങ്ങളാണ്‌. ഈ അടിസ്ഥാനഘടകങ്ങളില്‍ നിന്ന്‌ മനുഷ്യന്റെ ജീവിതയാത്രയില്‍ ഉണ്ടാകു ന്നതും ഉണ്ടാക്കപ്പെടുന്നതുമായ വ്യക്തികേന്ദ്രീകൃതമായ സവിശേഷ ചെയ്തികളെ സമൂഹ ത്തിന്റേതായി മാറ്റപ്പെടാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവ കൂട്ട വ്യവസ്ഥയി ലുള്ള മനുഷ്യര്‍ അംഗീകരിക്കപ്പെടുകയും അത്‌ കാലാന്തരത്തില്‍ ആ മനുഷ്യവര്‍ഗ്ഗത്തിന്റെ വൈകാരിക അവശേഷിപ്പിക്കുകളായി മാറപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അവശേഷിക്കപ്പെ ടുന്ന സാംസ്ക്കാരിക ഘടകങ്ങളില്‍ ഗ്രധാനപ്പെട്ടത്‌ ഭാഷ, ആചാരങ്ങള്‍, വിനോദം, നൈതീക ബോധം, അനുഷ്ഠാനങ്ങള്‍ എന്നിവയാണ്‌. ഈ ക്രിയകളിലെല്ലാം അവന്റെ പ്രകൃതിയുടെ അനുകരണങ്ങളോ സ്വാധീനമോ ഇടപെടലുകളോ സ്വഭാവികമായി കടന്നു വരുന്നു. കാരണം ്രകൃതിയുടെ ഉത്പന്നമാണ്‌ മനഷ്യന്‍, അവന്റെ ഉത്പന്നമാണ്‌ സംസ്ക്കാരം. 1.2.1 സാഹിതൃവും സംസ്‌ക്കാരവും സാഹിത്യം മനുഷ്യന്റെ സംവേദനമാദ്ധ്യമമാണ്‌. സ്വത്വസാംസ്ക്കാരിക പ്രതിഫ ലനമാണ്‌ മനുഷ്യന്റെ വൈകാരികാവിഷക്കാരമായ സാഹിത്യമാതൃകകളില്‍ പ്രത്യക്ഷപ്പെടു ന്നത്‌. മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ഒരു ഭാഗമെന്ന നിലയ്ക്കും സമൂഹത്തെ വ്യക്തമായി അറിയാവുന്ന ഒരു സാമുഹ്ൃയജീവി എന്ന നിലയിലും എഴുത്തുകാരന്‍ സൃഷ്ടി ക്കുന്ന സാഹിത്യമാതൃകകളില്‍ സമൂഹത്തിന്റെയും അതുള്‍കൊളളുന്ന സംസ്‌ക്കാരഘടക ങ്ങളുടെയും സാന്നിദ്ധ്യമുണ്ടാകും. എഴുത്തുകാരന്റെ സൃഷ്ടികളെല്ലാം ഭാഷാകേന്ദ്രകൃതമാ യാണ്‌ പുറത്തുവരുന്നതെങ്കിലും സഹൃദയനില്‍ ഭാഷ സൃഷ്ടിക്കുന്ന അവ്യാഖ്യേയമായ അനു ഭൂതിയും സ്വഭാവികമായ വൈകാരികഭാവവും സാഹിത്യസൃഷ്ടിയെ സംസ്കാരവുമായി ബന്ധി പ്പിച്ചു നിര്‍ത്തുമ്പോഴെ സാദ്ധ്യമാകൂ. ഒരു എഴുത്ത്‌ കാലഘട്ടത്തെ സംബന്ധിച്ചും കാലഘ ടടത്തെ കുറിക്കുന്ന സമൂഹത്തെ സംബന്ധിച്ചും എര്രകാരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന തിന്റെ അടിസ്ഥാനമാക്കിയാണ്‌ ആ എഴുത്ത്‌ കാലത്തെ അറിയുന്നതും കാലത്തിന്റെ സ്മാര കമായി നിലനില്‍ക്കുന്നതും. എഴുത്തിന്റെ /സാഹിത്യമാതൃകയുടെ മുമ്പിലുള്ള സഹൃദയലോ കത്തില്‍ അത്‌ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നത്‌ പ്രധാനമായും സാംസ്ക്കാരിക മായ താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ്‌ നടക്കുന്നത്‌. ഇങ്ങനെയുള്ള കൃതികള്‍ സഹ്യ ദയന്റെ മനസ്സിലെ സാംസ്ക്കാരിക (്രാഗ്രൂപങ്ങളിലേക്ക്‌ ചെന്നെത്തുകയും ഒപ്പം സഹൃദ യന്റെ ഓരോ വായനയിലും, പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും അദ്ദേഹം പിന്നി ലേക്ക്‌ സഞ്ചരിക്കുകയും ചെയ്യുന്നു. അതായത്‌ ഭാഷസ്യഷ്ടിക്കുന്ന ഈ സാംസ്ക്കാരിക ബോധം വെറും ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അതിന്റെ പിന്നിലെ സ്വത്വ സംസ്ക്കാ രബോധങ്ങളിലേക്ക്‌ കടന്നു ചെല്ലുന്നു. മറ്റൊരു സംസ്ക്കാരധാരയിലെ കൃതികള്‍ വായിക്കു മ്പോള്‍ സഹൃദയന്‍ നഷ്ടപ്പെടുന്ന സംസ്ക്കാരപൈതൃകബോധമാണിത്‌. അതായത്‌ എഴു ത്തുകാരന്റെ തീര്‍ത്തും സ്വകാര്യമായ സാഹിതൃകൃതികള്‍ സാംസ്ക്കാരികമായ ഒരു വിതാന ത്തിലേക്ക്‌ ഉയരുന്നത്‌ എഴുത്തുകാരന്റെ ഇപ്രകാരമുള്ള സമൂഹത്തോടുള്ള ബന്ധം കൊണ്ടാണ്‌. ഓരോ പ്രദേശത്തിനും അതിന്റേതായ സവിശേഷതകളുള്ള സംസ്ക്കാരമുണ്ടാകും. എന്നാല്‍ സമൂഹത്തില്‍ പൊതുസ്വഭാവത്തോടു കൂടി കാണുന്ന ആ സംസ്ക്കാരം വ്യക്തിക ളില്‍ വിഭിന്നമായി കാണപ്പെടുന്നു. സാഹിത്യകൃതിയെ ഒരു സമൂഹത്തിന്റെ ഉല്പന്നമെന്ന 17 നിലയില്‍ സമഗ്രമായി ദര്‍ശിച്ചാണ്‌ സംസ്ക്കാരപഠനം സാദ്ധ്യമാകുന്നത്‌. പാരമ്പര്യം, ആചാ രാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, സമുദായികനിയമങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളുമായി ഇത്‌ ബന്ധപ്പെടുന്നുണ്ട്‌. സംസ്ക്കാര രൂപവല്‍ക്കരണത്തില്‍ പാരമ്പര്യത്തിനും സമകാലിക ജീവിതത്തിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്നു കാണാം. സംസ്ക്കാരിക ജീവി തത്തെ മനുഷ്യനുള്‍ക്കൊള്ളുന്ന സമൂഹവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്‌ അവന്റെ പാര മ്പര്യബോധമാണ്‌. ഇത്‌ സമൂഹത്തെയും സംസ്ക്കാരത്തെയും ഉട്ടിയുറപ്പിക്കുന്ന കണ്ണികൂ ടിയാണ്‌. 1.3 പാരമ്പര്യം ഒരു വ്യക്തി സ്വാര്‍ജ്ജിതമായും അല്ലാതെയും നേടുന്ന സംസ്കാരത്തിന്റെ ആകെ ത്തുകയാണ്‌ ആ വ്യക്തിയുടെ പാരമ്പര്യം എന്നു പറയാം. പരം, പര എന്നീ ധാതുക്കളുടെ സമുച്ചയമായ പരമ്പര എന്ന സംസ്കൃത പദത്തില്‍ നിന്നാണ്‌ പാരമ്പര്യം എന്ന മലയാള പദത്തിന്റെ നിരുക്തി”'. ഇംഗ്ലീഷില്‍ [്രഡീഷന്‍ (tradition) എന്ന പദമാണ്‌ പാരമ്പര്യം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്‌. ക്രഡീര്‍ (tradere) എന്ന ലാറ്റിന്‍ ധാതുവില്‍ നിന്നാണ്‌ ഈ പദത്തിന്റെ നിരുക്തി്‌. ഒരു ജനതയുടെ സാംസ്ക്കാരിക ജീവിതത്തിന്റെ ഭൂതകാലത്തെയും ഭാവികാലത്തേയും ബന്ധിപ്പിക്കുന്ന ഘടകമാണ്‌ പാരമ്പര്യം. ഒരു ജനത തങ്ങളുടെ പൊതുസ്വത്തായി പരിഗണി ക്കുന്നതും , തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതുമായ വിശ്വാസങ്ങള്‍, ആചാരാനു ഷ്ഠാനങ്ങള്‍, കഥകള്‍, മിത്തുകള്‍, വിജ്ഞാനം തുടങ്ങിയവയുടെ ആകെത്തുകയാണ്‌ പാര മ്പര്യം. നിയമശബ്ദാവലിയിലാണ്‌ പാരമ്പര്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു കാണു ന്നത്‌. കൈമാറ്റം ചെയ്യപ്പെടുന്നതോ വിതരണം ചെയ്യപ്പെടുന്നതോ ആയ ഭാതിക വസ്തു ക്കെളെയാണ്‌ പാരമ്പര്യം എന്ന ശബ്ദം സൂചിപ്പിക്കുന്നത്‌”. പിന്നീട്‌ നിയമത്തിന്റെ അധി കാര പിന്‍ബലത്തിലെന്നപോലെ കൈമാറ്റം ചെയ്യപ്പെടുന്ന ഏതിനേയും പാരമ്പര്യം എന്ന പദം ഉള്‍ക്കൊള്ളാന്‍ തുടങ്ങി. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന ആശയങ്ങള്‍, കഥകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, രീതിക്രമങ്ങള്‍ എന്നിവയെല്ലാം പാരമ്പര്യം എന്ന പദം വിവക്ഷിക്കാന്‍ തുടങ്ങിയതിങ്ങനെയാണ്‌. ഒരു വ്യക്തിയില്‍ രണ്ടു വിധത്തിലുള്ള പാര മ്പര്യം സ്വാധീനം ചെലുത്തുന്നുണ്ട്‌, ഒന്ന്‌ ബാഹ്യവും മറ്റേത്‌ ആന്തരികവുമാണ്‌. സ്വന്തം പൂര്‍വ്വികരില്‍ നിന്ന്‌ ലഭ്യമാകുന്നതും വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ തുടങ്ങി സ്വഭാ വങ്ങളിലും പെരുമാറ്റരീതികളിലുംവരെ പ്രത്യക്ഷമാകുന്നതുമായ സവിശേഷതകളാണ്‌ ആദ്യ ത്തേത്‌. ഇതിനെ ജൈവികപാരമ്പര്യമായി കണക്കാക്കാം. ജീവശാസ്ത്രദൃഷ്ട്യാ ജീനുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ്രത്യേകതകളാണിവ. രണ്ടാമത്തേത്‌ മനോനിഷ്ഠവും മനു ഷ്യന്റെ സംസ്‌ക്കാരസത്തയുമായി ബന്ധപ്പെട്ടതുമാണ്‌. മനുഷ്യരാശിയുടെ സംസ്ക്കാരസത്ത എന്ന നിലയില്‍ ്രപഞ്ചത്തില്‍ ഇന്നോളം സംഭവിച്ചതൊക്കെയും അവയോടുള്ള മനുഷ്യന്റെ ്രതികരണങ്ങളും ജീവിതവീക്ഷണവും തത്ത്വചിന്തയുമെല്ലാം ഉള്‍ച്ചേര്‍ന്ന ഈ പാരമ്പര്യത്തെ സാംസ്ക്കാരികപാരമ്പര്യമായാണ്‌ പരിഗണിക്കുന്നത്‌. സംസ്ക്കാരത്തോട്‌ ബന്ധപ്പെട്ട പാര മ്പര്യമാണ്‌ സാഹിത്യ നിര്‍മ്മിതിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്‌”*. സാംസ്ക്കാ രിക ഘടകങ്ങളുടെ പുനര്‍വിന്യാസമായികരുതുന്ന പാരമ്പര്യത്തെ പറ്റി പ്രധാനപ്പെട്ട നിര്‍വ്വ 18 ചനങ്ങള്‍ ഇവയാണ്‌; തുടര്‍ച്ചയായി കൈമാറ്റം ചെയ്തു പോരുന്ന ഭൂതകാലത്തിന്റെ ആധികാരികമായ വര്‍ത്ത മാനകാല സാന്നിദ്ധ്യമാണ്‌ പാരമ്പര്യമെന്ന്‌ മാര്‍ട്ടിന്‍ ശ്രീജിയര്‍ അഭിപ്രായപ്പെടുന്നു*”. പൂര്‍വ്വികര്‍ പകര്‍ന്നേകുന്ന ആശയാഭിലാഷങ്ങല്‍ പിന്‍തലമുറ ഏറ്റുവാങ്ങി നിലനിര്‍ത്തു മ്പോള്‍ പാരമ്പര്യത്തിന്‌ അനുസ്യൂതഭാവം കൈവരുന്നു. കഴിഞ്ഞ കാലത്ത്‌ നിലനിര്‍ത്തി യതും വര്‍ത്തമാനകാലത്തില്‍ കുറെപേരെങ്കിലും പിന്തുടര്‍ന്നുപോരുന്നതുമായ ആചാരങ്ങളും സ്ഥാപനങ്ങളും പാരമ്പര്യത്തിന്റെ ഭാഗമായിത്തീരുന്നു. കാലത്തിന്റെ ഗതിവിഗതികളിലൂടെ സ്വന്തം അസ്തിത്വം നിലനിര്‍ത്തിപോരുന്ന ഒരു ജനത അതിന്റെ സങ്കീര്‍ണ്ങ്ങളായ അനുഭവസഹ്രസങ്ങളില്‍ നിന്ന്‌ ചികഞ്ഞെടുത്ത്‌ സംഭ രിച്ചു സംരക്ഷിച്ചു പോരുന്ന നേട്ടങ്ങളുടെയും കോട്ടങ്ങളുടേയും ആകെത്തുകയാണ്‌ പാരമ്പര്യം”. ഈ നിര്‍വ്ൃചനങ്ങളിലെല്ലാം പാരമ്പര്യം ഭൂതകാലത്തിലെ സംസ്കാരശേഷിപ്പുകളുടെ ആത്മനിഷ്ഠമായ ബോധതലമാണെന്ന്‌ വ്യക്തമാണ്‌. സമൂഹവും അതില്‍ നിന്നുണ്ടാകുന്ന സാംസ്ക്കാരികസവിശേഷതകളും പാരമ്പര്യബോധം ജനങ്ങളില്‍ ഉണ്ടാകുന്നു. ആത്മസ ത്തയെ ആന്വദിക്കാനും ഭാവിയിലേക്കുള്ള മനുഷ്യജീവിതത്തിന്‌ മുതല്‍ക്കൂട്ടായും പാരമ്പര്യ ഘടകങ്ങള്‍ നിലനില്‍ക്കുന്നു. ഭൂതകാലഗന്ധമുള്ള ജനപാരമ്പര്യമാണ്‌ സംസ്‌ക്കാരം. ഇത്‌ ചരിത്രഗതിയുടെ സംഭാവനയാണ്‌. ചരി്രാവബോധമുള്ളവനേ തന്റെ യഥാര്‍ത്ഥ പാരമ്പര്യത്തെ കണ്ടെത്താനാവൂ. വര്‍ത്തമാനകാല ജീവിതദുരിതങ്ങളില്‍ ചരിത്രവബോധത്തിലൂടെ അവന്റെ മനസ്സ്‌ കണ്ടെത്തുന്ന അതിജീവനത്തിന്റെ ഭാഗംകൂടിയാണ്‌ പാരമ്പര്യ സ്മരണയും അതില്‍ അഭിമാനം കൊള്ളുന്ന സാംസ്ക്കാരികസ്വത്വവും. വ്യക്തിയും വ്യക്തിസൃഷ്ടിക്കുന്ന സാമൂഹ്യബോധവും സാംസ്ക്കാരികധാരണകളില്‍ നിന്ന്‌ അകന്നു നില്‍ക്കുന്നില്ല എന്നതാണ്‌ പാരമ്പര്യ ചിന്തയില്‍ നിന്ന്‌ മനസ്സിലാക്കുന്ന ഒരു കാര്യം. അതായത്‌, സാംസ്കാരികഘടകങ്ങളും പാരമ്പര്യഘടകങ്ങളും ഏദേശം ഒരേ അര്‍ത്ഥ ത്തിലാണ്‌ ഉപയോഗിക്കുന്നത്‌. പ്രകൃതിയേയും അതുള്‍ക്കൊളളുന്ന സമുഹവും സൃഷ്ടി ക്കുന്ന നിര്‍വ്വചിക്കാന്‍ കഴിയാത്ത ബന്ധം സംസ്ക്കാരത്തിലും പാരമ്പര്യത്തിലും കാണാം. പാരമ്പര്യവും സാഹിത്യവും സംസ്ക്കാരവും തമ്മിലുള്ള ബന്ധത്തെ ഇപ്രകാരം കരോഡീക രിക്കാം; ൭ സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിത സാകല്യത്തിന്റെ ്രധാനഭാഗങ്ങളാണ്‌ സംസ്ക്കാരം, പാരമ്പര്യം, സാഹിത്യം എന്നിവ. ൫ മനുഷ്യന്റെ അനുഭവങ്ങള്‍ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ മുദ്രകളായി സാഹിത്യ കൃതികളില്‍ പ്രത്ൃക്ഷമാകുന്നു. ൫ സ്ഥായിയായതും താത്കാലികവുമായ മാറ്റളെല്ലാം തന്നെ സാഹിത്യകൃതികളില്‍ എഴു ത്തുകാരന്റെ കാവ്യലക്ഷ്യമനുസരിച്ചു എഴുതപ്പെടുന്നത്‌ സാംസ്ക്കാരിക പാരമ്പര്യമുദ്ര 19 കളുടെ പിന്‍ബലത്തോടൊപ്പമാണ്‌. അത്‌ സഹൃദയന്റെ മനസ്സില്‍ ഉണ്ടാക്കുന്ന നവ്യാ നുഭൂതിയോടൊപ്പം പാരമ്പര്യബോധത്തെയും സൃഷ്‌ടിക്കുന്നു. നാനാതരം സാമൂഹിക ബന്ധങ്ങളോടു കൂടിയ മനുഷ്യന്റെ വികാരവിചാരങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും ജീവിതവീക്ഷണഗതിയെയും ചിത്രീകരിക്കുന്ന സാഹിതൃകൃതി സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്നു. ഇ്രകാരം സാഹിത്യത്തെ പരമ്പരാഗത ആസ്വാദന രീതിയില്‍ നിന്ന്‌ മാറ്റി നിര്‍ത്തി സാഹിത്യമാത്ൃകകളില്‍ കടന്നു വരുന്ന സാംസ്ക്കാരിക പാരമ്പര്യത്തെയും സമൂഹത്തെയും പഠിക്കുന്ന പുതിയ രീതി പത്തൊ മ്പതാം നൂറ്റാണ്ടോടുകൂടിയാണ്‌ ആരംഭിച്ചത്‌. ്രത്യേകം സംജാതമായ സാമൂഹ്യാന്തരീക്ഷ മാണ്‌, സാഹിത്യകൃതിയിലെ സമൂഹത്തെയും സംസ്ക്കാരത്തെയും അന്വേഷിക്കാന്‍ പ്രേരി പ്പിച്ചത്‌. സമൂഹത്തിന്റെ ഉത്പന്നമാണ്‌ സാഹിത്യമെന്നും സാഹിത്യം സാംസ്ക്കാരിക ചരി ശ്രത്തെ വഹിക്കുന്നതെന്നുമുള്ള ചിന്തകള്‍ പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ്‌ ശക്തി പ്പെടുന്നത്‌. ഈയൊരു സവിശേഷ സാഹചര്യത്തില്‍ ഉടലെടുത്ത സാഹിത്യ നിരൂപണ പദ്ധ തിയാണ്‌ സംസ്ക്കാരപഠനം. 1.4 സംസ്്‌ക്കാരപഠനം ഇരുപതാംനൂറ്റാണ്ടിന്റെ അവസാനശതകങ്ങളില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ നൂതന ചിന്താപദ്ധതിയാണ്‌ കള്‍ച്ചറല്‍സ്റ്റഡീസ്‌ (Cultural ടtud്ട) അഥവാ സംസ്ക്കാരപഠനം. സംസ്ക്കാരപഠനം എന്നു പറഞ്ഞാല്‍ സംസ്ക്കാരത്തെക്കുറിച്ചുളള പഠനപദ്ധതിയാണെന്നു തോന്നാമെങ്കിലും നിഷ്കൃഷ്ടമായ അർത്ഥമല്ല അതിനുള്ളത്‌. സാംസ്്‌ക്കാരികഘടകങ്ങളെ മുന്‍നിര്‍ത്തി സാഹിത്യ പഠനവും കലാനിരുപണവും നടത്തുന്ന പദ്ധതിയെയാണ്‌ അത്‌ അര്‍ത്ഥമാക്കുന്നത്‌”. വികടോറിയന്‍ കാലഘട്ടത്തിലെ സാഹിത്യം അതെഴുതപ്പെട്ട കാലത്തോട്‌ വലിയ ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ല. അക്കാലത്തെ എഴുത്തുകാര്‍ വിഷയങ്ങള്‍ക്കു വേണ്ടി ചരിത്ര സംഭവങ്ങളില്‍ അഭയം (്രാപിക്കുകയാണ്‌ ചെയ്തിരുന്നത്‌. പത്തൊമ്പതാം നൂറ്റാ ണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ ഈ വിശ്വാസം തകര്‍ന്നു. ശാസ്ത്രപുരോഗതിയും വ്യവസായ യുഗത്തിന്റെ പിറവിയും വലിയ മാറ്റങ്ങളുണ്ടാക്കി. ചെലവുകുറഞ്ഞ രീതിയില്‍ പുസ്തക ങ്ങളും പ്രതങ്ങളും (പസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ ആശയവിനിമയത്തിന്റെയും വായ നയുടെയും മേഖലകള്‍ കൂടുതല്‍ സജീവമായി സാഹിത്യാസ്വാദനം മദ്ധ്യവര്‍ഗ്ഗത്തിലേക്കും തൊഴിലാളി വര്‍ഗ്ഗത്തിലേക്കും ദ്രുതഗതിയില്‍ വ്യാപിച്ചു. കാവ്ൃഭാഷയില്‍ നിന്നു വ്യത്യസ്ത മായി ഗദ്യഭാഷയ്ക്ക്‌ വ്യവഹാരഭാഷയോടുണ്ടായിരുന്ന അടുപ്പവും ഇതിനു കാരണമായി. റിയലിസത്തിന്റെ കാലഘട്ടത്തില്‍ വ്യവഹാര ഭാഷയ്ക്കു ഗദ്യഭാഷയിലുണ്ടായിരുന്ന സ്വാധീനം ദ്ൃയഡമായതോടെ ഗദ്യകൃതികള്‍ ജനങ്ങള്‍ കൂടുതല്‍ വായിക്കാന്‍ തുടങ്ങി. നോവലും ചെറു കഥകളുമായിരുന്നു ഇവരുടെ മാദ്ധ്യമങ്ങളായി വര്‍ത്തിച്ചത്‌. ഇക്കാലത്തെ മിക്ക എഴുത്തു കാരും മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നായിരുന്നതു കൊണ്ടുതന്നെ ഈ കൃതികള്‍ സാമൂഹിക സാംസ്ക്കാരിക ജീവിതവുമായി കൂടുതല്‍ അടുത്തുനിന്നു. ഇയൊരു സാമൂഹികപശ്ചാത്ത ലത്തില്‍ നിലനിന്നിരുന്ന മുതലാളിത്ത സംസ്ക്കാരത്തെയും ആചാരവിശ്വാസങ്ങളെയും 20 തകര്‍ത്തുകൊണ്ടും സമൂഹത്തിലെ താഴക്കിടയിലുള്ളവരുടെ സ്വാതന്ത്ര്യക്കുറിച്ചുള്ള ഒരു വിചാരധാര ഉയര്‍ന്നുവന്നു ഗ്രധാനമായും ഇത്‌ മൂന്നു തരത്തിലാണ്‌; i) സാഹിത്യത്തിലെയും സംഗീതത്തിലെയും ചിത്ര, ദൃശ്യകലകളിലെയും ഉദാത്ത മാതൃകകളെ സംസ്കാരത്തിന്റെ ഉത്തമമാതൃകകളാക്കിക്കൊണ്ട്‌ അവയെ വിശദമായി പഠിപ്പിക്കുന്ന രീതി മനുഷ്യരാശി കൈവരിച്ച ധൈഷണികവും മാനസികവുമായ ഉന്നമനത്തിന്റെ പരകോടിയായി സംസ്കാരത്തെ കാണുന്ന വരേണ്യസങ്കല്പനമാ ണിത്‌. മാത്യു അര്‍നോള്‍ഡ്‌, എഫ്‌.ആര്‍. ലിവിനീ, ക്യൂഡിലിവീസ്‌ തുടങ്ങിയവരാണ്‌ ഇതിന്റെ വക്താക്കള്‍. ii) സാമൂഹികശാസ്ത്രത്തിന്റെ വിശകലനോപാധികള്‍ ഉപയോഗിച്ചുകൊണ്ട്‌ പ്രത്യേക സമൂഹങ്ങളുടെ സംസ്കാരത്തെയും ജീവിതശൈലിയെയും പഠനവിഷയമാക്കുന്ന നരവംശ ശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണവും സമഗ്രവുമായ ജീവിതശൈലിയുടെ ഭാഗ മായിവരുന്നതെന്തും സംസ്ക്കാരമായാണ്‌ ഇതിന്റെ വക്താക്കളായ എഡ്വേര്‍ഡ്‌ ബര്‍നെറ്റ്‌, ടൈലര്‍ എന്നിവര്‍ കാണുന്നത്‌. iii) മാര്‍ക്‌സിസ്റ്റ്‌ വിചാരത്തിന്റെ കേന്ദ്രപരികല്പനയായ അടിത്തറ, മേല്‍പ്പുര എന്ന സ്ഥല രൂപകങ്ങള്‍ ഉല്‍പാദനപരമായ അടിത്തറയില്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇതാണ്‌ മൂന്നാ മത്തെ രീതി. ഇതനുസരിച്ച്‌ സംസ്്‌ക്കാരമെന്നത്‌ ഭനതിക ബന്ധങ്ങളുടെ അടിത്തറ യില്‍ നിലയുറപ്പിച്ച ഒന്നായിത്തീരുന്നു*. ഈ പറഞ്ഞ വിചാരധാരകളെ സമന്വയിപ്പിച്ചുകൊണ്ടും അവയിലെ തത്വങ്ങള്‍ അവ ഗണിച്ചുകൊണ്ടും ഒരു നവീന ധൈഷണിക ചിന്താപദ്ധതിയായി സംസ്കാരത്തെ സമീപിച്ച സമകാലിക സംസ്‌ക്കാരപഠനകേന്ദ്രം ്രിട്ടനിലെ ബര്‍മിങ്‌ ഹാം സര്‍വ്വകലാശാലയില്‍ 1964 ല്‍ സ്ഥാപിക്കപ്പെട്ട ൭സന്റൂര്‍ ഫോര്‍ കണ്ടമ്പററി കള്‍ച്ചര്‍ സൃഡീസ്‌ ആണ്‌, ഈ പഠന പദ്ധ തിക്ക്‌ പ്രത്യേക പഠന വിഷയമെന്ന നിലയില്‍ സ്ഥാനം നേടിക്കൊടുത്തത്‌ ഈ സ്ഥാപനമാ ണ്‌. ഈ സ്ഥാപനത്തിന്റെ ഗ്രഥമ ഡയറക്ടറാണ്‌ ദ7 യുസസ്‌ ഓഫ്‌ ലിറ്റി (1967) എന്ന കൃതിയുടെ കര്‍ത്തവായ റിച്ചാര്‍ഡ്‌ ഹൊഗാര്‍ട്ട്‌ (1918-2014) റെയ്മണ്ട്‌ വില്യംസ്‌ (1921-1988) ഇ.പി.തോംസണ്‍ (1924-1993), സ്റ്റുവര്‍ട്ട്‌ ഹള്‍ (1932-2014) എന്നിവരാണ്‌ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടും അല്ലാതെയും ഈ പഠന പദ്ധതിക്ക്‌ (്രിട്ടനിലും [ബ്രിട്ടന്റെ പുറത്തും സര്‍വ്വദേ ശീയ തലത്തിലും അംഗീകാരം നേടിക്കൊടുത്തവര്‍. സന്ദിഗ്ധത (ഒ൩bള്ധ്t$y)യുടേയും സങ്കീര്‍ണ്ണതയുടേയും (complexity) വരണ്യേത (ലനiടന്)യുടേയും സമീകരണമായി ഉന്നതകല (സള at) വാഴ്ത്തപ്പെട്ട കാലത്താണ്‌ സംസ്കാര പഠനങ്ങള്‍ ഉയിര്‍കൊളളുന്നത്‌*. 1970 കളോടെ സംസ്്‌ക്കാരപഠനങ്ങള്‍ സാഹി ത്ൃയവിമര്‍ശനത്തിലെ സനന്ദര്യമൂല്യങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക്‌ പകരം കര്‍ത്തൃത്വം (subjectivity) സ്വത്വം (identity) സാമൂഹികാര്‍ത്ഥങ്ങള്‍ (ടഠc്a] സeകninള) സാമൂഹിക മൂല്യ ങ്ങള്‍ (social values ) അധികാരം (pഠഷലനണ) തുടങ്ങിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു 21 തുടങ്ങി" ഇത്‌ സാഹിത്യത്തിലും സമൂഹത്തിലും വിപ്ലകരമായ മാറ്റങ്ങളാണ്‌ സൃഷടിച്ചത്‌. സംസ്കാര പഠനം സംസ്കാരത്തെ കാണുന്നത്‌ സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംസ്കാര മൂലധനം വപങ്കിടുന്നതിനെചൊല്ലി നടക്കുന്ന മത്സരമായാണ്‌?”. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ സമൂഹത്തിലെ അധികാരകിട മത്സരങ്ങള്‍ക്കെതിരെയും ഏകാധിപത്യ വിശ്വാ സങ്ങള്‍ക്കെതിരെയും രൂപം പ്രാപിച്ച വിമര്‍ശന പദ്ധതിയാണ്‌ സംസ്കാരപഠനം എന്നാണ്‌. സംസ്കാരപഠനത്തെ സനന്ദര്യാത്മക വിമര്‍ശന പദ്ധതിയില്‍ നിന്നു വൃത്യസ്തമാക്കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്‌. സമകാലിക കലാപഠനങ്ങളില്‍ സാഹിത്യം പരിഗണിക്കപ്പെടുന്നത്‌ ഒരു സാംസ്ക്കാ രിക രൂപമായിട്ടാണ്‌. കല സാമൂഹിക മാറ്റത്തിനായി സ്വയം പര്യാപ്തമാകുന്നതെവിടെയാണ്‌ എന്നന്വേഷിക്കുകയാണ്‌ സംസ്ക്കാരപഠനങ്ങള്‍ ചെയ്യുന്നത്‌. സംസ്ക്കാരപഠനമുള്‍പ്പെടെയുള്ള ആധുനിക വിജ്ഞാനധാരകളെല്ലാം വളര്‍ന്നതും വളരുന്നതും മൂന്നാംലോകത്തല്ല, പഠാശ്വാതൃയഅക്കാദമിക സ്ഥാപനങ്ങളിലാണ്‌. മുന്നാംലോക സംസ്ക്കാരപഠനത്തിന്‌ അതി ന്റേതോയ ഒരു ശാസ്ത്രമുണ്ടാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ വേണം, ഒന്ന്‌ പടിഞ്ഞാറന്‍ സംസ്കാരപഠനം ഉയര്‍ന്നു വന്നതിന്റെ ചരി്ര സാഹചര്യത്തെ മനസ്സിലാക്കാനും വിലയിരു ത്താനും കഴിയണം. രണ്ട്‌ മൂന്നാംലോകത്തിന്റെ വിഭിന്നത മനസ്സിലാക്കാന്‍ കഴിയണം. സംസ്‌ക്കാരപഠനങ്ങള്‍ക്ക്‌ അതിന്റെ ലക്ഷ്യം നിറവേറ്റാനുള്ള സാഹചര്യങ്ങള്‍ പ്രധാനമായും മൂന്നാം ലോകരാജ്യങ്ങളിലാണ്‌. അവിടുത്തെ ജനങ്ങളില്‍ അധിനിവേശ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സന്ദര്യാത്മക വിമര്‍ശന പദ്ധതികള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്‌ ഈ അധിനിവേശ രാഷ്ട്രീയത്തെ നിലനിര്‍ത്തു വാനാണ്‌. ജനങ്ങളുടെ പ്രതിരോധത്തിലൂന്നുന്ന രാഷ്ട്രീയ സംസ്ക്കാരവും മുതലാളിത്ത സാഗ്രാജ്യത്വശക്തികളും അവകൊണ്ടു വന്ന സംസ്ക്കാരവും തമ്മിലുളള സംഘര്‍ഷമാണ്‌ മൂന്നാം ലോകസംസ്‌ക്കാരമണ്ഡലത്തെ മുഖ്യമായി നിര്‍ണ്ണയിക്കുന്നത്‌. ഈ സംസ്ക്കാരിക കലഹത്തെ വിശദമായി ചരിത്ര പാഠത്തിന്റെ പശ്ചാത്തലത്തില്‍ പഠിക്കാനാണ്‌ സംസ്ക്കാര പഠനങ്ങള്‍ ശ്രമിക്കുന്നത്‌.** മാത്യു അര്‍നോള്‍ഡിന്റെ ദേശീയതയിലുൂന്നിയ സംസ്ക്കാര സങ്കല്പത്തിന്റെ വിമര്‍ശ നമായാണ്‌ ബ്രിട്ടനില്‍ സംസ്ക്കാരപഠനം രൂപപ്പെടുന്നത്‌. ബ്രിട്ടീഷ്‌ സംസ്ക്കാരത്തിന്റെ രണ്ടു ഘടകങ്ങള്‍ ഈസ്റ്റ്‌ ഹോവ്‌ ചൂണ്ടിക്കാട്ടുന്നത്‌ ഇങ്ങനെയാണ; ആദ്യഘട്ടം സംസ്‌ക്കാരവാദ മാണ്‌, 1960കളില്‍ ഈ സമീപനമാണ്‌ മേല്‍ക്കൈ നേടിയത്‌. 1970കളോടെ സംസ്ക്കാരപഠന ത്തില്‍ ഘടനാവാദത്തിന്റെ സ്വാധീനം വന്നു. ലൂയി അല്‍ത്തൂസറിന്റെയും റൊളാങ്‌ ബാര്‍ത്തി ന്റെയും സമീപനങ്ങള്‍ ഇക്കാലത്ത്‌ ബ്രിട്ടീഷ്‌ സംസ്‌ക്കാരപഠനത്തില്‍ സ്വാധീനം ചെലുത്തി. ട80കളില്‍ സംസ്ക്കാരപഠനം ഇവരെയും മറികടക്കാന്‍ ശ്രമിച്ചു”. സമകാലിക കലാപഠനങ്ങളില്‍ സാഹിത്യം. പരിഗണിക്കപ്പെടുന്നത്‌. ഒരു സാംസ്‌കാ രിക രൂപമായിട്ടാണ്‌, ഇവിടെ മനുഷ്യന്റെ സാമൂഹ്യ ജീവിതത്തെയും രാഷ്ട്രീയ ബോധ ത്തെയും അവനുള്‍ക്കൊള്ളുന്ന എല്ലാ വിശ്വാസാചാരങ്ങളെയും സൂചിപ്പിക്കുന്ന പദമായാണ്‌ സംസ്ക്കാരം മാറുന്നത്‌. സമ്്രദായികമായ അര്‍ത്ഥങ്ങള്‍ കൃതികളെ മഹത്തരമായി കരുതി 22 യിരുന്ന സങ്കല്‍പനത്തെ സംസ്‌ക്കാരപഠനങ്ങള്‍ മാറ്റിയെടുത്തു. സാംസ്ക്കാരിക ചരിത്ര ത്തോടും സാംസ്ക്കാരിക സ്ഥാപനങ്ങളോടുമുള്ള ബന്ധം സംസ്ക്കാരപഠനം വഴി വിശക ലനം ചെയ്പ്പെട്ടു. സമൂഹത്തിന്റെ ്രതിഫലനമെന്നോണം സാഹിത്യകൃതികളില്‍ കാണുന്ന സാംസ്ക്കാരിക സംഘര്‍ഷങ്ങളെ അതിന്റെ സമകാലിക സംഭവങ്ങളുമായോ സാമൂഹികഘട കങ്ങളുമായോ ചര്‍ച്ചചെയ്യുകയാണ്‌ സംസ്ക്കാരപഠനങ്ങള്‍ ചെയ്യുന്നത്‌* നിരൂപകയായ നിരജ്ഞന ഗുപ്തുടെ അഭിപ്രായത്തില്‍ രണ്ടു സമീപനരീതികളാണ്‌ സംസ്ക്കാരപഠനം മുന്നോ ടുവയ്ക്കുന്നത്‌: i) സാഹിത്യകൃതികളും അവ എഴുതപ്പെട്ട സാമൂഹിക ഭൌതിക പ്രത്യശാസ്ത്ര പരിസ രങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ക്കുള്ളില്‍ സാഹിത്യത്തെ പഠിക്കുക. it) മഹത്തായ കൃതികള്‍ മാത്രം ചര്‍ച്ച ചെയ്തുപോരുന്ന പരമ്പരാഗത പഠനത്തിന്‌ വെളി യില്‍ കടന്ന്‌ അലിഖിതവും സാഹിത്യേതരവുമായ രചനകള്‍ ഉള്‍പ്പെടുന്നവയെ പഠി ക്കുക. സമൂഹത്തിന്റെ സൃഷ്ടിയെന്ന നിലയിലാണ്‌ സാഹിത്യത്തെ പല പഠിതാക്കളും കാണു ന്നത്‌. കൃതികള്‍ കലാസാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടുക അവ രചിച്ച കാലഘട്ട ത്തിലെ ഭതിക സാഹചര്യങ്ങള്‍ ഉള്‍ക്കൊളളുന്നതിനാലോ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഒരു പ്രത്യേകാവസ്ഥ സംജാതമാകുന്നതിനാലോ ആയിരിക്കും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ സമൂഹത്തിന്റെ ഇച്ഛയ്ക്കനുസരിച്ചുള്ള കൃതികള്‍ ഉണ്ടാകു ന്നു. ഈ കൃതികള്‍ അഗാധമായി സംസ്ക്കാരത്തെ സ്വാധീനിക്കുന്നു. ഒരു സമൂഹത്തില്‍ അല്ലെങ്കില്‍ അവര്‍ വച്ചുപുലര്‍ത്തിയ മത രാഷ്ട്രീയ വിസ്വാസങ്ങള്‍ എഴുത്തിന്റെ തന്നെ പ്രസരണം നിര്‍ണ്ണയിക്കുന്ന സ്ഥലങ്ങളുടെ സ്വഭാവം ഇങ്ങനെ പലതും വരികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കും. അവയെ പുറത്തുകൊണ്ടുവരുന്ന രീതി പ്രധാനമായിക്കാണണം. ഇതി നര്‍ത്ഥം സാഹിത്യകൃതികള്‍ പരിസരങ്ങളുടെ നിര്‍മ്മിതികളാണെന്നാണ്‌. സാഹിതൃകൃതി കളെ അതിന്റെ അംഗീകൃത സാഹിത്യവിമര്‍ശന പദ്ധതികള്‍ മുന്‍നിര്‍ത്തി പഠിക്കുന്ന രീതി യില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ സംസ്കാര പഠനമാതൃകകളില്‍ ചരിത്രത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനപദ്ധതി. സംസ്കാരപഠനം അവതരിപ്പിക്കുന്ന പുതിയ സാഹിത്യ വിമര്‍ശനരീതിക ളില്‍ പ്രമുഖമാണിത്‌. കൃതികള്‍ അവയുടെ ചരിത്ര പശ്ചാത്തലത്തില്‍ വച്ചു പരിശോധിക്കാന്‍ ഇതിന്‌ രണ്ടു ഘട്ടമുണ്ട്‌. ഒന്ന്‌ കൃതി എഴുതിയ ചരിത്രഘട്ടം. രണ്ട്‌ അത്‌ വായിക്കപ്പെടുന്ന ചരി്രഘട്ും. സാഹിതൃകൃതികളെ അവലംബിച്ചു നടക്കുന്ന നിരൂപണ രീതിയായ സംസ്ക്കാരപ ഠനത്തിന്റെ സവിശേഷതകള്‍ ഇവയാണ്‌; 1) എഴുത്തുകാരന്റെ വ്യക്തി ജീവിതം, വൈകാരിക ചിന്തകള്‍ എന്നിവ അപ്രസക്തവും എഴുത്തുകാരനിലൂടെ പ്രത്യക്ഷപ്പെടുന്ന സമൂഹം, സാമൂഹ്യ ചരിത്രം, സംസ്കാരം എന്നിവ പ്രസക്തമാവുകയും ചെയ്യുന്നു. 1) സാഹിതൃകൃതിയുടെ സാഹീതിയത്വത്തിന്‌ പ്രാധാന്യം കൊടുക്കാതെ പാഠത്തിന്‌ മാത്രം പ്രാധാന്യം കൊടുക്കുന്നു. 23 1) കൃതികളിലെ സാംസ്‌കാരിക ചരിത്രഘടകങ്ങള്‍ സമൂഹത്തോടും എഴുത്തുകാരനോടും നടത്തിയ വിനിമയമാണ്‌ പ്രധാനമായും പഠനവിധേയമാക്കുന്നത്‌. എഴുത്തും കൃതിയും കര്‍ത്താവും സമൂഹവും തമ്മിലുളള പരസ്പര പൂരകമായ ബന്ധ ത്തെയും എഴുത്തുകാരന്റെ സാമൂഹ്യ കാഴ്ചപ്പാടുകള്‍ എപ്രകാരമായിരുന്നുവെന്നും അത്‌ എഴുതപ്പെട്ട കാലഘട്ടത്തിലെ സമൂഹത്തോട്‌ എ(്രകാരം കലഹിച്ചിരുന്നുവെന്നും സാമൂഹ്യ ജീവിയായ എഴുത്തുകാരന്റെ ജീവിത പ്രക്കിയയില്‍ കടന്നു വരുന്ന സാംസ്കാരിക സൂക്ഷി പ്പുകള്‍ ഏതൊക്കെയാണെന്നും അത്‌ എപ്രകാരമാണ്‌ എഴുത്തുകാരനുള്‍പ്പെടുന്ന സമൂഹ ത്തിന്റെ ഉത്പന്നമാകുന്നതെന്നും ഈ പഠനരീത അന്വേഷിക്കുന്നു. ഈ വിധം പുരാതനക്യ തികളെ അത്‌ എഴുതപ്പെട്ട കാലത്തിന്റെ സാംസ്കാരികാംശങ്ങളെ മുന്‍നിര്‍ത്തി പഠിക്കുക യാണ്‌ ഈ (പ്രബന്ധത്തില്‍ ചെയ്യുന്നത. എഴുത്തുകാരന്റെ വൈകാരിക ജീവിതവുമായി കൃതിയെ ബന്ധിപ്പിക്കാതെ പാഠ (ല*) ത്തിനുമാത്രം പ്രാധാന്യം നല്കികൊണ്ട്‌ എഴുത്തു കാരനുള്‍ക്കൊളളുന്ന സമൂഹത്തിലെ സാംസ്ക്കാരികഘടകങ്ങളെ കണ്ടെത്താനാണ്‌ ഈ പഠനം ശ്രമിക്കുന്നത്‌. ഇങ്ങനെ കണ്ടെത്തുന്ന സംസ്ക്കാര ഘടകങ്ങളുടെ തുടര്‍ച്ച ആ സമൂ ഹത്തില്‍ എപ്രകാരമാണ്‌ നിലനില്‍ക്കുന്നതെന്നും കണ്ടെത്താന്‍ ശ്രമിക്കുന്നു. അതായത്‌ കൃതിയിലെ സാമൂഹിക സാംസ്കാരിക ഘടകങ്ങള്‍ കണ്ടെത്തി അതെഴുതപ്പെട്ട കാലത്തേയും വായിക്കപ്പെടുന്ന കാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാരമ്പര്യത്തെ കണ്ടെത്തുകയു മാണ്‌ ചെയ്യുന്നത്‌. സംസ്ക്കാരപഠനത്തിന്റെ ധാരയില്‍ നിന്നു കൊണ്ട്‌ സാംസ്ക്കാരിക തുടര്‍ച്ച എങ്ങനെ പുരാതന കൃതികളെ മുന്‍നിര്‍ത്തി കണ്ടെത്തുന്നുവെന്ന്‌ ഈ പ്രബന്ധം അന്വേഷിക്കുന്നു ചെയ്യുന്നു. ഈ പഠനരീതിയെ സംസ്കാരപാരമ്പര്യ പഠനം (Cultural Heridetary studies) എന്നു വിളിക്കാം. ഈ പഠനത്തിന്റെ സവിശേഷതകള്‍ ഇവയാണ്‌; ൫ സാഹിത്യകൃതി, എഴുതപ്പെട്ടകാലം, എഴുതപ്പെട്ട സമൂഹം, വായിക്കപ്പെടുന്നകാലം എന്നിവ പഠനവിധേയമാക്കുന്നു. ൫൭ സമൂഹത്തോടു എഴുത്തുകാരന്‍ കാണിച്ച മനോഭാവമല്ല സമൂഹം എഴുത്തുകാരനില്‍ സൃഷ്ടിച്ച സ്വാധീനമാണ്‌ ഈ പഠനം കണ്ടെത്തുന്നത്‌ ൭ പാരമ്പര്യ തുടര്‍ച്ചകളെ കണ്ടെത്തുന്നതിന്‌ പ്രധാനമായും കാലംകൊണ്ട്‌ പഴക്കം ചെന്ന കൃതികളെയാണ്‌ ഈ പഠനത്തിനായി ഉപയോഗിക്കുന്നത്‌. ൭ കാലവും സമൂഹവും എഴുത്തുകാരനും തമ്മിലുളള പരസ്പര ബന്ധത്തെ കൃതികളിലെ സാംസ്കാരികാംശങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു. * സാഹിതൃകൃതിയിലൂടെ സാംസ്ക്കാരികചരിത്രത്തെ പുനഃസൃഷ്ടിക്കുകയും പാര മ്പര്യബോധത്തെ പുനട്രപതിഷ്ഠിക്കുകയും ചെയ്യുന്നു. ഈ പ്രബന്ധത്തില്‍ സംസ്ക്കാരപഠനം എന്ന നവീന സഹിത്യവിമര്‍ശന പദ്ധതി യുടെ നേരിട്ടുള്ള സൈദ്ധാന്തിക വശങ്ങളെ പൂര്‍ണ്ണമായും പിന്തുടരുന്നില്ല, എങ്കിലും സാഹി ത്യത്തെ പാഠമായി ഉള്‍ക്കൊണ്ട്‌ അതിലുടെ സാംസ്ക്കാരിക ഘടകങ്ങളെ വിലയിരുത്തുന്ന രീതി സാംസ്്‌ക്കാരികപഠനമായി ബന്ധപ്പെടുന്നതാണ്‌. സാഹിത്യകൃതിയെ സാംസ്ക്കാരിക ചരിത്ര രചനയുടെ ഉപാദാനങ്ങളായി ഉപയോഗിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും ഗ്രധാനപ്പെ 24 ടുത്‌ റൊമിലാഥാപപ്പറുടെ ശാകുന്തള പഠനമാണ്‌ (Sankuthala Texts, Reading, Histories 1999) എന്ന കൃതിയില്‍ ശാകുന്തളത്തിലെ ചരി്രസൂചനകളെയും അതിന്റെ വ്യഖ്യാനങ്ങളെഴുത പ്പെട്ട കാലഘട്ടത്തിലെ സാമൂഹ്യവ്യവസ്ഥയെയും ഒപ്പം സ്ത്രീസ്വത്വത്തെയും കാലഘട്ടത്തിനു വിധേയമാക്കികൊണ്ടു അന്വേഷിക്കുന്നു. മലയാളത്തിലും നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടു ണ്ട്‌. രാമചരിതം മുതലുള്ള പാട്ടുകൃതികളെയും വൈശികതന്ത്രം മുതലുള്ള മണിഗ്രവാളക്യൃ തികളെയും നാടന്‍ പാട്ടുകളെയും കഥകളെയും ഐതിഹ്യങ്ങളെയും ഈ വിധം പഠിച്ചിരി ക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ്രധാനമായും ഈ പഠനങ്ങളെല്ലാം ഏതെ ങ്കിലുമൊരു കൃതിയുടെ ചില അദ്ധ്യായങ്ങളായി ചുരുങ്ങി പോകാറുണ്ട്‌. ഇതില്‍ നിന്നു വൃത്യ സ്തമായിട്ടുള്ള ശ്രദ്ധേയമായ പഠനമാണ്‌ ഇളംകുളത്തിന്റെ ഉണ്ണുനീലി സന്ദേശം ചരിത്രദ്യ ഷടിയില്‍ കൂടി (1968) എന്നത്‌ ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന ചരിത്ര സൂചനക ളായ തുലക്കന്‍ പടയെയും മറ്റും വിശദമായി ഈ പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്‌. ഇത്തരത്തി ലുള്ള പഠനങ്ങള്‍ പ്രധാനമായും ചെയ്യുന്നത്‌ സാഹിതൃകൃതികളില്‍ നിന്നു കണ്ടെത്തുന്ന പാഠ (tലണt) ത്തെ മുന്‍നിറുത്തി സാംസ്ക്കാരികചരിത്രഘടകങ്ങളെയും സമകാലവ്യാപ രങ്ങളെയും ബന്ധിപ്പിക്കുകയാണ്‌. അതായത്‌ വര്‍ത്തമാനകാലത്തില്‍ പ്രയോഗത്തിലും ്രചാ രത്തിലുമുള്ള സാംസ്കാരികധാരണകളെ/ഘടകങ്ങളെ പുരാതനകൃതികളിലെ പരാമര്‍ശങ്ങ ളില്‍ നിന്ന്‌ കണ്ടെടുക്ക വഴി അവ അക്കാലം മുതല്‍ക്കേ പ്രചാരത്തിലിരുന്നിരുന്നുവെന്ന്‌ കണ്ടെത്തുകയും ആ സമൂഹത്തിന്റെ പാരമ്പര്യം ട്ടിയുറപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. ഈ വിധമുള്ള സാംസ്ക്കാരിക പാരമ്പര്യ പഠനമാണ്‌ ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്‌. മാനവസംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകമായ സാഹിത്യത്തില്‍ എഴുത്തുകാരന്റെ വികാര വിചാരങ്ങളോടൊപ്പം അവനെ സാമൂഹിക സാംസ്ക്കാരിക ഘടകങ്ങളും കടന്നുവ ന്നത്‌ സ്വാഭവികമാണ്‌. അതുകൊണ്ടാണ്‌ ഒരു പ്രത്യേക ജനസമുദായത്തിന്റെ സാഹിത്യം. ആ സമുദായത്തിന്റെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെയും ധര്‍മ്മനീതികളെയും സമ്മേളന മായിമാറുന്നത്‌. ഇങ്ങനെ സംസ്ക്കാരത്തെ സമഗ്രമായി ആവിഷകരിക്കുന്ന സാഹിത്യകൃതി യില്‍ സംസ്ക്കാരികഘടകങ്ങള്‍ സ്വഭാവികമായി കടന്നു വരുന്നു. പുരാതന തെക്കേന്ത്യ യിലെ അറിയപ്പെടുന്ന ആദ്യ സാഹിത്യ പാരമ്പര്യമായ സംഘടകൃതികളില്‍ നിന്ന്‌ ഇഗ്ര കാരം ചേരരാജ്യത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം കണ്ടെത്തുകയാണ്‌ തുടര്‍ന്ന്‌ ചെയ്യുന്ന ത്‌. ഇതിനുമുന്നോടിയായി തെക്കേ ഇന്ത്യയിലെ ജനവിഭാഗമായ ദ്രാവിഡരെ പറ്റി അടുത്ത അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. പിന്‍കുറിപ്പുകള്‍ 1. രാജഗോപാലന്‍, എന്‍.കെ., (1999) സംസ്കൃത തിരുക്ത കോശം, കേരള ഭാഷാ MBS, തിരുവനന്തപുരം, പുറം. 286 2. Howells, Christina., (1988) Sartre the Necessity of Freedom, Cambridge, New York, p.24 3. ബേബി സെബാസ്റ്റ്യന്‍, (2003) അസ്തിത്വവാദത്തിന്റ്‌ സ്വാധിനം മലയാളത്തിലല ആധു നിക നോവല്ുകളില്‍്‌- ഒ.വി.വിജയന്‍, കാക്കനാടന്‍, മുകുന്ദല്‍, ആനന്ദ്‌ എന്നിവമര ആദാര മാക്കി ഒരു പഠനം, (അപ്രകാശിത പി.എച്ച്‌.ഡി. പ്രബന്ധം) മലയാള വിഭാഗം, സെന്റ്‌ തോമാസ്‌ കോളേജ്‌, പാല, പുറം.3 25 4. Literature is understood ina multiplicity of ways. Itis a body of written or oral works, such as novels, poetry or drams that use words to stimulate the imagination and confront the reader with a unique vision of life. The underlying assumption here is that a work of literature is a creative, universal form of expression that address the emotional, spiritual or intellectual concerns of humanity. However, this Idea about literature is no more than the fourteenth centuary idea that literature is writing - Milner, A., (1996) Literature, Culture and Society, UCGL Press, London, p.1 5. Willian,R., (1976) Keywords: A Vocabulary of Culture and Society, Fontana, Glasgow, p.151 6. ഉണ്ണികൃഷ്ണന്‍, എന്‍.സി. (1993) പുരോഗമസാഹിത്യ ഗ്രസ്ഥാനത്തിമ്റെ സ്വാധിനം 1960 വരയുള്ള മലയാള നോവലുകളില്‍, (അപ്രകാശിത പി.എച്ച്‌.ഡി പ്രബന്ധം) മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം. പുറം.1 7. Beasley, M, (2003) What is Literature? http://artzia.com/Arts/Literature? About 8. To us Literature is any creative, factual and imaginative work about people and what they have done, believe and have created or are willing to create . Literature is a multitude of works; written books ; journals; newspapers and magazines; spoken; acted; sung; filmed; drawn as cartoon or shown on telivision. Literature should not only portary the positive side of human activities but the negative consequences with the view to command a reversal for the better. This implies a balanced repre- sentation of the realities of human existance. Literature can be experienced through a variety of media, oral, audio, visual and so on. Itis an expression of culture because it documents human knowledge , belief and behaviour - Charles Takoyoh Eyong, Millens Mufuaya, Irene Iwo, (2002) Area studies - Africa (Regional Sustainable Devel- opment Review, vol - Il - Literature and Culture, The sustainability connection from an African perspective, EOLSS, UNESCO, p.3 9. Under standing exactly what literature is has always been a challange; pinning down a definition has proven to be quite difficult. In fact at times one seeme to be re- duced saying, | know it when | see it, “ or perhaps”, Any thing is literature if you want to read it that way - Jim Meyar ., (1997) What is Literature A Definition Based on Prototypes, Work papers of the summer Institute of Linguistics, University of North Dakota session, USA, p.1 10. The Criterial Approach : The usual approach defining a word in English is to provide alist of criteria which must be met for example, a bird might be defined as an animal which has feathers, which has wings , and which lays eggs, if an animal meets all of these criteria , it is a bird if it does not (for example, a neither has feather nor lays eggs) Itis not a bird. Other charecterstics of some birds that they fly, for example or that they sing - are not relevent in the definition, since they are not critieria which are not by all; birds. This approach has also been called the Checklist Approach. If all the items on the list are checked off, the word applies. It is characterized by “‘clear, inflexible boundaries” and by categories which are internally defined, ie, on the basis of the properties of the members - Hohulin, E. Lou., (1987) Concepts and Cat- egories, when is a Tree not a Tree?, Notes on Transalation journal, p.4 26 11. To speak sweepingly one can say, summarizing, that in antiquity and in the renais- sance, literature or letters were understood to include all writing of quality with any pretense to permanence - Wellek, Rene., (1978) What is Literature? In Hernadi, pp.16-23 12. Literature includes any textworthy to be taught to students by teachers of litera- ture. When these texts are not being taught to students in other departments of a school or university - Hirsch, E.D. Jr., (1978) What isn’t Literature? In Hernadi, PP-23-24 13. Literature is a canon which consists of those works in Language by which a commu- nity defines itself through the course of its history. It includes works primarily artistic and also those whose aesthetic qualities are only secondary. The self - defining activity of the community is conducted in the light of the works, as it’s members have come to read them (or concretize them) - MC Fadden, George., (1978) Litera- ture: a many - Sided Process,In Hernadi, pp.49-61 14. The Prototype Approach: A different approach to the meaning of words, generally called the Prototype Approach, focuses not a list of Critieria which must be met by each example, but on an established prototype, a particularly good example of the word, to which other example of the word bear some resemblance. This approach is generally credited to the philospher Ludwing Wittgenstein, although he didnot use the word ‘ prototype’ - Jim Meyer, (1997) What is Literature A Definition based on the prototypes, Work papers of the Summer. Linguistics, University of North Da- kota Session, Vol.41, University of North Dakota, USA, p.2 15. ---, Dp.3-4 16. ചാക്കോ.പി.ടി., (1998) സാഹിത്യതത്ത്വം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവന ന്തപുരം, പുറം. 77-88 17. ---.., വുറം.79 18. ---., വുറം.116 19. ---.., വുറം.118 20. Plato., (1960) The Works of Plato, Dial Press, New York, p.378 21. പോള്‍,എം.പി., (2006) സാഹിത്യ വിചാരം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌ കോഴിക്കോട്‌, പുറം. 9 22. ---., പൂറം.10 23. The interaction between art and its epoch is not one sided but reciprocal. In a sense, the Wagnerian music - drama was a product of German nationalism of nineteenth centuary, fertilized by the composer's erudition in Greek Drama.. At the same time, by establishing novel musical habits, its created the taste which finally approved it, and is even now during the period of recrus denscience of German nationalist senti- ments, enjoying a revival which makes it a powerful factor, is not the product of genious alone, it is co-operative enterprise between author, audience, geography, Philosphy of life and the innumerable winds of fashion which, as fas as we are con- sciously concerned, below whither the listeth.- John.H. Muller., (1935) Is Art the Product of its Age?, Social Forces, Oxford University Press, Oxford,p.375 24 ““.. we find Literature being constructed variously as a kind of social action, as an effect or the reflection of social action as a kind of ideal model of the most desirable 27 kind of social action, and as a veritable antithesis to or mode of transacendence of any merely social action. All of these ways of constructing the relation between literature and social action seem valid to me, and each reveals different aspect of the many ways in which what we might wish to call “ literary action” and its product “literature” are involved in social process at different times and places in history” - Hayden White, (1980) Literature and Social Action, Reflections on the Reflection Theory of Literary Art, New Literary Theory, The John Hopkins University Press, University of Virginia, Vol.Il (2) pp. 363 -380 25. Since the art works is inherent in value it also transcends time and place. The inher- ent the intrinsic has neither chronology nor geography, but belongs to all epochs and all localities - Max Schoen, (1932) Art and Beauty, The Mac Millan Company, New York, p.127 26. Literature is arecord of social experience and embodiment of social myths and ideal and aims, andan organization of social belief and sanctions Lingelbach. WE., (1937), Approached to American Social History, Appletion - Century Co.,NewYork, p. 54 27. Each society is characterized by a number of other qualities, which are reflected in literature and art one of the problems we encounter in dealing with culture is that there are so many different meaning and definitions attached to the term. We think of culture two ways first, in term aesthetic matters (relative to threats) and so sec- ond, as a concept used by anthropologists to describe the way peopole live. There are, so | understand, something like a hundred different definitiond of culture used by anthropoligists. The word Culture comes from the Latin Cultus, which means ‘care’ and from the French ‘colere’ which means “to till” as in ‘till the ground’ : http:/ /journal.media-culture.org.au./o005/meaning.php 28 Since the art obviously made by man, even though in creative capacity, it would necessarily reflected mundane interests - John H, Mullar., (1935) Is Art the Product of its Age?, Social Forces, p.367 29. Lenin, V.I., (1902) What to do?, Progress Publishers, Moscow,p.71 30. Caudwell, Christopher, (1956) Illusion and Reality, Peoples Publishing House, New Delhi,p.14 31. ഉണ്ണികൃഷ്ണന്‍, എന്‍.സി., (1993) പൃരോഗമനസാഹിത്യ്രസ്ഥാനത്തിമന്റ്‌ സ്വാധീനം 1960 വരയുള്ള മലയാളനോവല്ുകളില്‍, (അ്രപകാശിത പി.എച്ച്‌.ഡി. പ്രബന്ധം), മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം,പുറം.2-3 32. Art seems as remote from actual life as the most useless mathematical theorem - Roge Fry., (1920) Vision and Design, Chatto and Windus,London,p.199 33. The etymology of the modern term “Culture” has a classical origin. In english, the word culture is based on a term used by Cicero, in his Tusculan Disputations, wrote of cultivation of the soul or “Cultura animi”,thereby use an agricultural metaphor to describe the development of a philosophicial soul, which was under stood teleogically as the one natural highest possible ideal for human development, samuel pufendorf took over this metaphor in a modern context, meaning something similar, but no longer assuming that philosophy is man’s natural perfection this use, ant that of many wirters after him “ refers to all the ways in which human beings overcome 28 their original babarsim, and though artifice, become fully human” The term “culture” which originally meant the cultivation of the soul or mind, ac quires most of its later modern meaning in the writings of the eighteenth- centuary German thinkers, who on various levels developing Rousseaus criticism of modern liberalism and Enlightenment. Thus a contrast between “culture” and civilization is usually implied in these authors, even when not expressed as such. Two primary meanings of culture emerge from this period. Culture as the fok spirit having a unique identity and cultivation of inwardness or free individuality. The first meaning is pre dominant in our current use of the term “cultre” although the second still plays a large role in what we think culture should achieve, namely the full “experssion” of the unique of authentic self- http:/ worldculure.xtogrulxali.blogspot.in/2012/ ogethymology-of-culture. Culture: 1. Ina society - the beliefs, way of life art and customs that are shared and ac cepted by people ina particular society 2. Inagroup-the attitudes and beliefs about something that are shared by a par ticular group of people or in a particular organization 3. Art, Music, Literature - activities that are related to art, music, literature etc. 4. Society society that at a particular time in history- this techiques was then adopted and refined by the more so cultures of ancient world.-(2009), Longman Dictionary of Contemporary English, Pearson Education Ltd, p. 411 സംസ്‌ക്കാരം: വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ (സംസ്ക്കാരചാരുത്വം) പക്വത, സംസ്കൃതി, സഭ്യത (നാഗരികത) വിദ്യ (അറിവ്‌) സദ്ഗുണം, നിര്‍ദ്ദോഷത്വം, ശുദ്ധീ കരണം, പൂര്‍ത്തിയാക്കല്‍ -എന്‍.ബി.നായര്‍,(2003)മലയാളം തിസ്ോറസ്പ്‌, ഡി.സി. ബുക്സ്‌, കോട്ടയം, പുറം. 1015. Culture: 1. Popular Culture : The arts, Humanities, Painting, Philosophy, Music, literature, history learning. 2. Civilization, society, life style, way of life, customs, traditions, heritage, habits, behaviour, formal -Martin. H. Manser., (2000) The Chambers the Sanrus, Al lied Chambers Ltd, New Delhi, p.173. Culture: 1. The art and other manifestations of human intellectual achievment regarded collectively. 2. The customs, civilization and achievments ofa particular time or people 3. Improvement by mental or physical training 4. The cultivation of plants, the rearing of bees. 5. The cultivation of bacteria - Illustrated Oxford Dictionary, (1998) Oxford Uni versity Press, Oxford,p.202 Culture:1 Worship 2 Theaction or practice of cultivation in the soil 3 The cultivating - artificial development 4 Cultivating or development, improvement orrefined by education and training 5 The training, development and refinment of mind , taskes, manners, the conditions of being thus trained and refind the intellectual side of civilization. 6. The proseccution with special attention or study of any subject or pursuit The Oxford English Dictionary, - (1933) Clarondan Press, pp.1247-1248 29 34. “The term culture has different association according to whether we have in mind the development of an individual, ora group or class or of a whole society, it is part of my thesis that the culture of the individual is depend upon the culture of a group of class and that of the whole society to which that group or class belongs”. Eliot, T.S., (1963) Definition of Culture in Selected Prose, Penguin Books, USA, P.231. 35. "Culture as that complex whole which includes knowledge, be belief, art , moral law, custom and any other capabilities and habits acquired by man as a member of society"- Tylor Edward Burnet., (1871) Primitive Culture , John Murray, London, p.48 36. Raymond Williames, (1966) Culture and Societies 1780-1950, Harper and Raw, New York, P.16. 37. “Culture is defined as the training and refirement of mind taste and manners” - Henry, S. Luckas., (1945) Short history of Civilization, Hill Book Company, NewYork, P.123 38. “Culture is the expression our nature in our mods of living and thinking in our every- day enter curse in art, in literature, in recreation and enjoyment - Mac Iver, R.M., () Oxford University Press, London, P.226. 39. രവീന്ദ്രന്‍,പി.പി., (2002) സംസ്ക്കാരപഠനം: ഒരു ആമുഖം, ഡി.സി. ബുക്ക്സ്‌, കോട്ടയം, പുറം. 22 40 ‘The best that has been thought and said’ - രേഖ, പി., (2010) സംസ്കാരചഠനവ്ും സാഹിത്യ വിമര്‍ശനവ്യം സാഹിത്യലോകം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, ജനുവരി - ഫെബ്രുവരി,പുറം.74 41. മേരിക്കുട്ടി, എം.എ., (2009) കേരളസംസ്ക്യതിയുടെ സ്വാധീനം ഇടശ്ശേരി ഗോവിന്ദല്‍ നായരുടെ കവിതയില്‍, (അപ്രകാശിത പി.എച്ച്‌.ഡി പ്രബന്ധം) മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ട യം, പുറം.3 42. നമ്പൂതിരി, എ.പി.പി., (1987) എ.പി.പി.യുടെ ്രബന്ധങ്ങള്‍, സാഹിതൃ്രവര്‍ത്തക സഹക രണ സംഘം, നാഷ്ണല്‍ ബുക്സ്റ്റാള്‍, കോട്ടയം, പുറം. 318 43. മേരിക്കുട്ടി, എം.എ.., (2009) കേരളസംസ്ക്യതിയുടടെ സ്വാധീനം ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിതയില്‍, (അപ്രകാശിത പി.എച്ച്‌.ഡി പ്രബന്ധം) മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ട യം, പുറം.8 44. The system of shared beliefs, values, customs behaviours and artifcacts that the members of society use to interact with their worls and with one another ...“Cul- ture” is thought of as the foods, music, clothing and holidays a group of people share butitis actually much larger than just those visible traditions. Culture is a combination of thought, feelings, attitudes, believes, values and behaviour patterns that are shared by racial, ethinic, religious or social group of people. Culture refers not only to those what we are born into (racial ethinic groups) but also those what we choose to be- longs to such as reliogious or social groups... culture is not static, it is dynamic - Shelly Zion, Elizabeth Kozleski, (2005) Understanding Culture , National Institute for Urban School Improvement, Arizona State University, Arizona, p.2 45. Culture is the integrated pattern of human knowledge, belief and behaviour. Cul- ture embodies languages, ideas beliefs, customs, taboos, codes, institutions tools, techniques, work of art rituals and so on. Culture consist of shared values, beliefs, knowledge, skills and practices that underpin behaviour by members of a social group at a particular point in time. It is creative expression, skills traditional knowl- 30 edge and resources. These includes, craft and design oral and written history and literature, music, drama, dance, visual arts, celebrations, indigenous knowledge of botonical properties and medicinal applications, technologies, architectural forms, historic sites and traditional technologies, traditional healing methods, traditional natural resource management, celebrations and patterns of social interaction that contribute to group and individual welfare and identify - Danish Ministry of Foregin Affairs, (DMFA) (2002) Culture and Development Strategy and Guidelines Danish Ministry of Forign Affairs Information Office, Denmark, p.26 46. Culture consists of the derivates of experience. more or less organized learned or created by the individuals of a population including those images or encodements and their interpretations (meanings) transmitted from past generations, from con- temporaries, formed by individuals themselves -Avruch, K (1998) The Cultural Di- mension of International Business, Prentice Hall, New Jersey, p.17 47. ‘Culture is the collective programming of the mind which distinguishes the mem- bers of one group or category of people from another.-Hofstede, G., (1994) Cultures and Organizations; Software of the Mind, Harper Collins Business London, p.5 48. “ ..the set of attitudes values, beliefs and behaviours shared by a group, but differ- ent for each individual communicated from one generation to the next - Matsumoto,D., (1996) Culture and Psychology, C4 Books, Pacific Grove, p.16 49. ‘Culture is a buzzy set of basic assumptions and values, orientations to life, beliefs, policies, procedures and behavioural conventions that are shared by a group of people and that influence (but do not determine) each members behaviour and his/ her interpretations of the ‘meaning’ of other people’s behaviour.- Spencer, Oaty, H., (2008) Culturally Speaking Culture Communication and Politeness Theory, Continum, London, p.3 50. lam certainly not Competent to give the definition of cutlure because | have not found one- Jawaharlal Nehru., (1960) what is Culture?, Art of Reading, Orient Longman, New Delhi,p.14 51. Devi, G.N., ( 1993 ) Tradition and change in Indian Literary Criticism After Amensia, Orient Longman Ltd, London,p.15 52. Mircea Eliade., (Etd) (1987) The Encyclopedia of Religion, Vol. 15,Mac Millan Publish- ing Company, New York, p. 450 53. Encyclopedia Britanica, (1973), Vol.10, Wiliam Benton Publishers, USA, p.84 54. ഷൈല എബ്രഹാം, (2008) പാരമ്പര്യം പാരമ്പര്യ നിഷേധവും ഒ.വി.വിജയന്റെ കഥാപാത്രങ്ങ ളില്‍ (അപ്രകാശിത പി.എച്ച്‌.ഡി. പ്രബന്ധം) മലയാള വിഭാഗം, കാത്തോലിക്കേറ്റ്‌ കോളേജ, പത്തനംത്തിട്ട. 55. Terry Nardin, David R. Mapel., (1992) Tradtion of International Ethics, Cambridge University Press, Cambridge, p.6 56. The custom, institutions etc have become part of traditions when they have existed in the past times and when atleast some persons know desire to continue it - Seligman, R. A(Etd.) (1951) Encyclopedia of Social Science, Vol .XV, Mac Millan, New York, p.67 57. രാമചന്ദ്രന്‍ നായര്‍.കെ.., (1970) പാരമ്പര്യവും ആധുനികതയും ആശാമന്റ്‌ കവിതയില്‍, എസ്‌. പി.സി.എസ്‌. കോട്ടയം,പുറം.103 31 58. ഗോവിന്ദപിള്ള. പി., (2002) സംസ്കാരപഠനം ചരിതം, സിദ്ധാന്തം, (AIEGWIN , മലയാള പഠന സംഘം, കാലടി, പുറം.32 59. ---൭ പൂറം.32 60. ഷീബ എം, കുര്യന്‍., (2004) സംസ്കാരപഠനവ്ും നവമാര്‍കമ്പിയല്‍ ചിന്തകളും, വിജ്ഞാ ന കൈരളി, ലക്കം.7, ജൂലായ്‌, പുറം. 23 61. രേഖ, പി., (2010) സംസ്കാരചഠനവ്യും സാഹിത്യ വിമര്‍ശനവ്യം സാഹിത്യലോകം, കേരള സാഹിതൃ അക്കാദമി, തൃശ്ശൂര്‍, ജനുവരി - ഫെബ്രുവരി,പുറം.79 62. രവീന്ദ്രന്‍.പി.പി., (2002) സംസ്‌ക്കാരപഠനത്തിന്‌: ഒരു ആമുഖം, ഡി.സി. ബുക്ക്സ്‌, കോട്ടയം, പുറം. 9,10 63. പവിത്രന്‍, പി., (2007) സംസ്കാര പഠനത്തിന്റെ മൂന്നാം ലോക വഴി സംസ്കാരപഠനം, ചര? ശരം, സിദ്ധാന്തം, പ്രയോഗം, മലയാള പഠന സംഘം, കാലടി,പുറം.58-60 64. - --. പുറം.68 65. - == 4, 1300.61 66. - --. പുറം.330 67. - --. പുറം.330 Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. അദ്ധ്യായം 2 ദ്രാവിഡം 32 ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ജീവിതസംസ്കൃതിയുടെ ആകെ തുകയാണ്‌ മനുഷ്യന്‍. മനുഷ്യനെന്ന വര്‍ഗ്ഗവും അവാന്തര വിഭാഗങ്ങളും ലോകമെമ്പാടും വ്യാപിക്കുന്ന തിന്‌ പ്രധാന കാരണം അവന്റെ അന്വേഷണ ത്വരയാണ്‌. ഈ അന്വേഷണപരതയാണ്‌ പുതിയ സങ്കല്പങ്ങളിലേക്കും അവിടുന്ന്‌ കണ്ടുപിടിത്തങ്ങളിലേക്കും അവനെ നയിച്ചത്‌. കൂടാതെ ഇവയുടെ ഓരോ ഘട്ടവും ചരിത്ര സാക്ഷ്യങ്ങളായി മാറിയത്‌ അവന്റെ പരിണാമ കാലഘട്ട ത്തിലുടനീളമുണ്ടായ ചിന്താശക്തികളുടെ ആവിഷ്കാരങ്ങളില്‍ നിന്നാണ്‌. ഇത്‌ സ്ഥിരവും വ്യവസ്ഥാപിതവുമായ കൃഷിയിറക്കലിന്റെ ആരംഭത്തോടുകൂടിയും, വേട്ടയാടാനവനുപയോ ഗിച്ച ഉപകരണങ്ങളില്‍ നിന്നും ആരംഭിക്കുന്നു. കൂട്ടംകൂടി ജീവിക്കാനും പരസ്പരം സഹ വര്‍ത്തിക്കാനുമുള്ള ചോദന മനുഷ്യനെ ഒരു വര്‍ഗ്ഗമാക്കി മാറ്റിയെടുക്കുകയായിരുന്നു. ഇതോ ടൊപ്പം ഇവയ്ക്ക്‌ സാംസ്കാരിക പ്രത്യേകതകളൊരുക്കിയത്‌ അതതു ഭൂമിശാസ്ത്രപശ്ചാ ത്തലങ്ങളുമാണ്‌. ഇപ്രകാരം കാലഘട്ടങ്ങളിലൂടെ, പരിണാമങ്ങളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നാനാവിധത്തിലുള്ള സവിശേഷതകള്‍ക്കൂടിച്ചേര്‍ന്ന സംസ്കാരങ്ങളുണ്ടായി. ഇത്‌ മനുഷ്യന്‍ ഇതരജിവികളില്‍മേല്‍ നേടിയ ആധിപത്യത്തിന്റെ ്രധാനഫലമായാണ്‌ കണ ക്കാക്കേണ്ടത്‌, കാരണം മറ്റ്‌ ജീവജാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി അവന്‍ നേടിയ “ചിന്താ ബോധം” ജീവനെ രക്ഷിക്കാനും ഒപ്പം ജീവജാലങ്ങളെ കൂടെ നിര്‍ത്താനും സഹായകമായി. ഈ വിധം ഭൂമിയിലുള്ള സവിശേഷമായ മനുഷ്യവിഭാഗങ്ങളില്‍ ഒന്നാണ്‌ ദക്ഷിണേന്ത്യയിലെ ്രധാന ജനവിഭാഗമായ ദ്രാവിഡജനത. ഇന്നത്തെ കേരളം, തമിഴ്നാട്‌, കര്‍ണ്ണാടക, ആന്ത്രരപദേശ്‌, തെലുങ്കാന എന്നീ സംസ്ഥാ നങ്ങളിലെ ജനങ്ങളാണ്‌ ദ്രാവിഡര്‍. ഇന്ത്യക്കപ്പുറത്ത്‌ ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലും ദ്രാവിഡസംസ്ക്കാരത്തിലധിഷ്ഠിതമായ ജനതകള്‍ നിവസിക്കുന്നുണ്ട്‌. “ദ്രാവിഡം” എന്ന പദം ഒരേ സമയം ഒരു പ്രദേശത്തെയും ഭാഷകളെയും ഉള്‍ക്കൊളളുന്നതാകു ന്നു. ദ്രാവിഡം എന്ന പദത്തെപ്പറ്റിയും ദ്രാവിഡരുടെ ഉത്ഭവത്തെപ്പറ്റിയും പണ്ഡിതന്മാര്‍ക്കിട യില്‍ നിരവധി അഭിപ്രായങ്ങളുണ്ട്‌. 2.1. പദനിഷ്പത്തി ബ്രിട്ടിഷുകാരുടെ വരവിനുശേഷം (പയോഗത്തില്‍ വന്ന ഒരു ആംഗ്ഗോ-ഇന്ത്യന്‍ പദ മാണ്‌ ദ്രവീഡിയന്‍ (Dഇrദvidian) സംസ്കൃതപദമായ ‘ഗ്രാവിഡവും ലാറ്റിനില്‍ നിന്ന്‌ ആവിര്‍ഭ വിച്ച ഇയന്‍” എന്ന ഇംഗ്ലീഷ്‌ നാമവിശേഷണപ്രത്യയവും ചേര്‍ന്നുണ്ടായ സങ്കരപദമാണിത്‌. സംസ്കൃതത്തിലുള്ള മുലപദത്തിന്‌ ദ്രമിഡം, ദ്രവിഡം, ദ്രാവിഡം എന്നിങ്ങനെയുള്ള ര്രയോ ഗങ്ങളുണ്ട്‌. ദ്രമിഡ ശബ്ദത്തിന്‌ പില്ക്കാലത്തുണ്ടായ രൂപഭേദമാണ്‌ ദ്രവിഡം - ദ്രാവിഡം എന്ന രൂപം. ഈ പരിണാമത്തില്‍ ദ്രവിഡം എന്നതിലെ സ്വവരമധ്യ (Invervocal) “മ” കാരം ‘AP കാരമായിത്തീര്‍ന്നു. ഈ ശബ്ദം പ്രധാനമായും രണ്ട്‌ സന്ദര്‍ഭങ്ങളിലാണ്‌ ഉപയോഗിച്ചു വരുന്നത്‌ അവ; ) ദ്രവിഡ ശബ്ദം (ദ്രവിഡം, ദ്രാവിഡം, എന്നിവയും) പ്രായോഗികമായി തമിഴ്‌ എന്ന പദത്തിനു സമാനമായി ഉപയോഗിക്കാറുള്ള സങ്കുചിതമോ പരിമിതമോ ആയ സന്ദര്‍ഭം. 33 ഈ അര്‍ത്ഥത്തില്‍ ദ്രമിഡശബ്ദം തെക്കേ ഇന്ത്യയിലും സിലോണിലുമുള്ള തമിഴ്‌ സംസാരി ക്കുന്ന ജനതയ്ക്കിടയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. 1) എല്ലാ ഘടകഭാഷകളെയും ഉപഭാഷകളെയും അവ സംസാരിക്കുന്ന ജനതകളെയും സൂചിപ്പിക്കത്തക്കവണ്ണം ദ്രാവിഡവും, ദ്രവിഡവും പരിമിതമായ തോതില്‍ ദ്രമിഡശബ്ദവും വിശാലമായ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നു. ആധുനികമായ ്രയോഗമാണ്‌ ഈ സന്ദര്‍ഭ ത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. ഇത്‌ പ്രാചീനമായ ഇന്ത്യന്‍ ്രയോഗത്തെക്കൂടി ആസ്പദ മാക്കിക്കൊണ്ടുളളതാണ്‌. സംസ്കൃതത്തിലെ ദ്രാവിഡശബ്ദത്തിന്‌ തമിഴ്‌ അക്ഷരത്തിലുള്ള രൂപാന്തരമായ “തിരവിടവും” ഈ വിശാലാര്‍ത്ഥത്തില്‍ തമിഴ്‌ ജനത ഇപ്പോള്‍ ഉപയോഗിക്കു ന്നുണ്ട്‌. മധ്യകാല ഭാരതത്തില്‍ ആര്യേതര ഭാഷ സംസാരിക്കുന്ന ബ്രാഹ്മണരെയും “ഗദ്രാവി ഡര്‍” എന്നു വ്യവഹരിച്ചുകാണുന്നു. ഇത്‌ ദ്രാവിഡം എന്ന പദത്തിന്‌ കാലഘട്ടങ്ങള്‍ക്കുമുമ്പ്‌ തന്നെ സിദ്ധിച്ച വ്യാപ്തിയെക്കുറിക്കുന്നു?. ്രാവിഡം എന്ന പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച്‌ ്രധാനമായും താഴെപ്പറയുന്ന വാദങ്ങളാണ്‌ ശ്രദ്ധിക്കപ്പെട്ടവ അവ; i) “ദവിഡം” എന്ന പദത്തെ “ദ്ര” യുടെ ഇടം എന്ന്‌ വിഭജിക്കാം. “ദ്ര” എന്നാല്‍ ബാബി ലോണിയന്‍ ഐതിഹ്യങ്ങളിലെ ചിറകുള്ള സര്‍പ്പമായ (്രാഗണ്‍ എന്ന വീരപുരുഷനാണ്‌. ്രാഗണെ പാശ്ചാത്യര്‍ ദുര്‍ദേവതയായും ചീനക്കാര്‍ മുതലായ പൌരസ്ത്യര്‍ ശുഭദേവത യായും കരുതി വരുന്നു. ഭാരതീയ ഭാഷകളിലെ ആദിശേഷനാണ്‌ ഈ (്രാഗണ്‍. മഹാവി ഷ്ണുവിന്റെ തമോഭാവമായി വൈഷ്ണവര്‍ ആദിശേഷനെ വര്‍ണ്ണിക്കുമ്പോള്‍ ശൈവരും ശാക്തേയരും ദാരി(രുകന്‍ എന്ന അസുരനായിട്ടാണ്‌ ചിത്രീകരിക്കുന്നത്‌. പശ്ചിമേഷ്യയില്‍ ആദ്യമായി സാഗ്രാജ്യം സ്ഥാപിച്ച അക്കാദിയന്‍ ച്രകവര്‍ത്തി സാര്‍ഗണ്‍ ഒന്നാമന്‍ (2665-2612 ബി.സി) തന്റെ ബിരുദമായി സ്വീകരിച്ചത്‌ ്രസ്തുത ഗ്രാഗണ്‍ എന്ന പേരാണ്‌. (്രാഗണ്‍ എന്നതിന്റെ രൂപാന്തരം മാത്രമാണ്‌ സാര്‍ഗണ്‍ എന്നും ‘ഗദ്ര'യുടെ ഇടമായ പശ്ചിമേഷ്യയില്‍ നിന്ന്‌ പേര്‍ഷ്യ അഫ്ഗാനിസ്ഥാന്‍ വഴി ഭാരതത്തില്‍ കുടിയേറി പാര്‍ത്തവരാണ്‌ ദ്രാവിഡ രെന്നും മേലങ്ങത്ത്‌ നാരായണന്‍കുട്ടി ര്രസ്താവിക്കുന്നു?. 1) “തമിഴര്‍” “ദ്രാവിഡര്‍” എന്നീ പദങ്ങള്‍ ഒരേ ധാതുവില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്ന കാള്‍ഡ്വലിന്റെ സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട്‌ ജര്‍മന്‍ പണ്ഡിതനായ എ.സി. ഷോണര്‍ “തിരൈയന്‍” എന്നും “ഇടം” എന്നുമുള്ള തമിഴ്‌ പദങ്ങളില്‍ നിന്നാണ്‌ ദ്രാവിഡം എന്ന പദ ത്തിന്റെ ഉത്പത്തിയെന്ന്‌ സിദ്ധാന്തിക്കുന്നു*. 1) സംസ്കൃതത്തില്‍ ദ്രാവിഡത്തിന്‌ സമാനമായി ഉപയോഗിക്കുന്ന ‘ദ്രമിളം” എന്ന പദം “തിരുമല” എന്ന പദത്തില്‍ നിന്നുണ്ടായതാണെന്നും, “തിരു” എന്ന ശുദ്ധദ്രാവിഡ പദ ത്തിന്‌ തിര, തര എന്നിങ്ങനെയുള്ള സ്വനിമിക മാറ്റങ്ങള്‍ സംഭവിച്ചതിന്റെ ഫലമായണണ്‍ ഈ മാറ്റം ഉണ്ടായതെന്നും ഗുസ്താവ്‌ ഒപ്പെര്‍ട്ട പറയുന്നു”. പി.ശങ്കരന്‍ നമ്പ്യാരുടെ മലയാള സാഹിത്യ ചരിത സംഗഹം എന്ന ഗ്രന്ഥത്തില്‍ ഗ്ാവിറ്ധ പദനിഷ്പത്തിയെകുറിച്ചുള്ള പണ്ഡിതമാരുടെ നിഗമനങ്ങള്‍ ഇപ്രകാരം ക്രോഡീക രിച്ചിരിക്കുന്നു: 34 IV) യഥാര്‍ത്ഥമായ ശബ്ദരൂപം ദ്രവിഡം അഥവാ ദ്രമിളം എന്നാണെന്നും അത്‌ തമിഴ്‌ എന്നതിന്റെ പരിണിത രൂപമാണെന്നും ശ്രീനിവാസശാസ്ത്രികള്‍ പറയുന്നു. ഴ) തമ്ഷമൊഴി = തമ്മൊഴി -> തമ്മുഴ്‌ -> തമിഴ്‌ എന്നിങ്ങനെയുള്ള പരിണാമത്തിലൂടെ കൈവന്ന തമിഴ്‌ എന്ന പദം തെക്കേന്ത്യയിലെത്തിയ ആര്യന്മാര്‍ സംസ്കൃതീകരിച്ച്‌ “ദമിഡം” ആയതാണെന്നും ബര്‍ണര്‍ പ്രസ്താവിക്കുന്നു. vi) “തമിഴു” ശബ്ദത്തിന്റെ പൂര്‍വവരൂപം തിമിരി എന്നാണെന്നും അത്‌ തേന്‍ എന്നര്‍ത്ഥ മുള്ള ഒരു പ്രാചീന പദമാണെന്നും ഭാഷയ്ക്ക്‌ ആ സംജ്ഞ ആലങ്കാരികമായി സിദ്ധിച്ചതാ ണെന്നും അതാണ്‌ ദ്രാവിഡമായതെന്നും ‘ദ്ര യില്‍ കാണുന്ന രേഫം തമിര്‍ എന്നതിലെ രേഫം സ്ഥാനവ്ൃത്യയത്തില്‍ സമ്മേളിച്ചതാണെന്നുമാണ്‌ എഡ്വേര്‍ഡ്‌ തോമസിന്റെ വീക്ഷ ണം. ഴ്‌) ആര്യന്മാരോടു തോറ്റോടി തെക്കേന്ത്യയില്‍ അഭയം പ്രാപിച്ച ജനങ്ങളുടെ ആസ്ഥാ നഭൂമിയാകയാല്‍ ദക്ഷിണാപഥത്തിന്‌ ആര്യന്മാര്‍ “ദര” ധാതുവില്‍ നിന്നു സംജ്ഞ സൃഷ്ടിച്ചു ്രാവിഡമെന്നു നാമകാരണം ചെയ്തുവെന്ന്‌ ടി. പൊന്നമ്പലം പിള്ള അഭിഗ്രായപ്പെടുന്നു. ഴ്വ) ആര്യദ്രാവിഡന്മാരുടെ തിരിവിന്റെ ഇടമാകയാല്‍ അഥവാ ആര്യന്മാരില്‍ നിന്നും ദക്ഷിണേന്ത്യര്‍ തിരിഞ്ഞു താമസിച്ച ഇടമായതുകൊണ്ട്‌ തിരവിടം എന്ന ദേശസംജ്ഞയുണ്ടാ കുകയും അത്‌ ദ്രാവിഡമാകുകയും ചെയ്തുവെന്ന്‌ കെ. രാമകൃഷ്ണപിള്ള കരുതുന്നു. ix) സ്വവര്‍ഗ്ഗത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവരുടെ (രാജാക്കന്മാരുടെ) അധി കാര സീമയാകയാല്‍ ദക്ഷിണാപഥത്തിനു ‘തിരുവരിടം” എന്ന പേര്‍ വന്നതാണെന്നും ഈ പേര്‍ പഴയ തമിഴ്‌ ഗാനങ്ങളില്‍ ഇപ്പോഴും കാണുന്നുണ്ടെന്ന്‌ ജയിംസ്‌ ഗ്പസ്താവിക്കുന്നു. xX) പണ്ട്‌ ഇന്ത്യ ആസ്ത്രേലിയവരെ ഒന്നിച്ച്‌ ഒരു വന്‍കരയായി കിടന്നിരിന്നു. കാലാ ന്തരത്തില്‍ ഏതോ പ്രകൃതിക്ഷോഭത്താല്‍ വിഭക്തമായിത്തീര്‍ന്ന ശേഷം തിരിവു സംഭവിക്ക യാല്‍ ആ തിരിവിന്‌ ആസ്പദമായ ഇടത്തിനു തിരിവിടമെന്നും പിന്നീട്‌ തല്‍പ്രദേശവാസി കള്‍ക്ക്‌ തിരിവിടര്‍, തിരാവിടര്‍ എന്നും പേരുകളുണ്ടായെന്നും ആ രൂപം സംസ്കൃതികരിച്ച താണ്‌ ദ്രാവിഡശബ്ദമെന്ന്‌ എം. ശേഷാദ്രിനായിഡു സിദ്ധാന്തിക്കുന്നു. xi) ആര്യാവര്‍ത്തത്തില്‍ നിന്ന്‌ അതിദൂരത്തുസ്ഥിതിചെയ്യുന്ന ഭൂമിക്ക്‌ അവര്‍ “ദുരപദം” എന്ന വിളിക്കുകയും അത്‌ പിന്നീട്‌ ്രാകൃതങ്ങളില്‍ ദുരവദം എന്നാകുകയും വീണ്ടും സംസ്കൃ തീകരിച്ച്‌ ദ്രാവിഡമാക്കുകയും ചെയ്തുവെന്ന്‌ രംഗനാഥപ്പിള്ള കരുതുന്നു. xi) ്രാവിഡമെന്നത്‌ തെക്കേ ഇന്ത്യയിലെ ഭാഷയാണെന്നും അതില്‍ സംസ്കൃത സമ്പര്‍ക്കം അല്പമായി ഉള്ളതിനാല്‍ ആര്യന്മാര്‍ ദ്രാക്മിളം = ദ്രാങ്മിളം = ദ്രാമിളം എന്ന പേര്‍ സൃഷടിച്ചുവെന്നും സി. അനന്തഭട്ടാചാരി അനുമാനിക്കുന്നു. 35 മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളിലെല്ലാം “ഗ്രാവിഡ്‌ത്തെ ദേശനാമമായും ഭാഷാപരമായും വ്യവഹരിക്കുന്നതോടൊപ്പം “തമിഴ്‌ ഭാഷയുടെ നിരുക്തിയുമായി ബന്ധപ്പെടുത്തികൊണ്ടും പഠനം നിര്‍വൃഹിചിരിക്കുന്നു. ആര്യാധിനിവേശം ദ്രാവിഡമെന്ന പദസ്വത്വത്തെ സ്വാധീനിച്ചി ടുണ്ടെന്നും അത്‌ സംസ്കാരികമായ പരിണാമത്തിന്‌ വഴിതെളിച്ചുവെന്നും ഈ പദനിഷ്പത്തി സിദ്ധാന്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. എന്നിരുന്നാലും “ദ്രാവിഡം” എന്ന പദം ഭൂമിശാസ്ത്രപ രമായ ഒരു സംജ്ഞയായിട്ടാണ്‌ ആദ്യകാല കൃതികളില്‍ ഉപയോഗിച്ചു കാണുന്നത്‌. ആന്ധ്ര പ്രദേശത്തിന്‌ തൊട്ടുതെക്കുകിടക്കുന്ന ഗ്രദേശത്തെയാണ്‌ ആദ്യം ഈ പദം കൊണ്ട്‌ വിവ ക്ഷിച്ചിരുന്നത്‌. പിന്നീട്‌ തമിഴകത്തെ ഒട്ടാകെ ദ്രാവിഡ സംജ്ഞകൊണ്ട്‌ വിശേഷിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ ഈ പ്രദേശത്ത്‌ വസിക്കുന്ന ജനങ്ങള്‍ “ദ്രാവിഡര്‍” എന്ന്‌ പരാമര്‍ശിക്കാന്‍ ഇടയായി. മഹാവംശം തുടങ്ങിയ പാലിഗ്രന്ഥങ്ങളില്‍ പറഞ്ഞുകാണുന്ന “‘ദമിളര്‍” എന്നത്‌ തമിഴ്‌ ഭാഷ സംസാരിക്കുന്നവരെയാകണം ഉദ്ദേശിക്കുന്നത്‌”. 2.2. ്രാവിഡരുടെ ഉത്ഭവം, ആഗമനം, വ്യാപനം നരവംശ പുരാവസ്തു ശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന്‌ ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആഫ്രിക്കയിലാണ്‌ മനുഷ്യന്റെ ഉത്ഭവമെന്ന്‌ ശാസ്ത്രലോകം അനുമാ നിക്കുന്നു. ്രധാനമായും ആധുനിക മനുഷ്യന്റെ (Homosapiens) ഉത്ഭവത്തെപ്പറ്റി out of Africa, Multiregional എന്നീ രണ്ടു സിദ്ധാന്തങ്ങളാണ്‌ ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്‌. ആദ്യത്തെ സിദ്ധാന്ത്രപകാരം ആധുനിക മനുഷ്യന്‍ ആഫ്രിക്കയില്‍ പിറവിയെടുത്ത്‌ ലോക ത്തിന്റെ മറ്റ്‌ ്രദേശങ്ങളിലേക്ക്‌ വ്യാപിച്ചുവെന്ന്‌ സിദ്ധാന്തിക്കുന്നു. ഗ്രീന്‍ മോഡേണ്‍ മനുഷ്യ നുമുമ്പുളള മനുഷ്യസ്പീഷ്യസായ ഹോമോ ഇറകട്സ്‌ (Homoerectuട) ആഫ്രിക്കയില്‍ നിന്ന്‌ കുടിയേറി ലോകത്തിന്റെ മറ്റു ദേശങ്ങളില്‍ അധിവാസം ഉറപ്പിച്ച്‌ അവിടുന്ന്‌ ആധുനിക മനു ഷ്യനായി മാറിയെന്നാണ്‌ രണ്ടാമത്തെ സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നത്‌. കണ്ടുകിട്ടിയ തെളിവുകളുടെയും, ഡി.എന്‍.എ. പരിശോധനകളുടെയും അടിസ്ഥാനത്തില്‍ out of Africa സിദ്ധാന്തമാണ്‌ ശാസ്ത്രലോകം ഇന്ന്‌ അംഗീകരിക്കുന്നത്‌?. ദ്രാവിഡരുടെ ഉത്ഭവത്തെപ്പറ്റി ചരിത്രകാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്‌. പ്രധാന മായി മെഡിറ്ററേനിയന്‍, ആഥ്രിക്ക, സിന്ധുനിദീതടം എന്നിവിടങ്ങളില്‍ നിന്ന്‌ കുടിയേറി പ്പാര്‍ത്തവരാണ്‌ ദ്രാവിഡര്‍ എന്ന മൂന്ന്‌ അഭിപ്രായഗതികളാണ്‌ നിലവിലുള്ളത്‌. കൂടാതെ ദ്രാവിഡര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്നവരാണെന്നുമുള്ള അഭിപ്രായവും നില വിലുണ്ട്‌. 2.2.1. മെഡിറ്ററേനിയന്‍ വാദം പടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്പു, ആഥ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ചില സ്ഥല ങ്ങള്‍ കൂടിച്ചേര്‍ന്ന മെഡിറ്ററേനിയന്‍ കടലിന്‌ ചുറ്റുമുള്ള ്രദേശമാണ്‌ മെഡിറ്ററേനിയന്‍ മേഖ Al ഈ പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ്‌ ദ്രാവിഡര്‍ എന്നഭിപ്രായപ്പെട്ട ചരിത്രകാരനാണ്‌ പ്രൊഫ. നീലകണ്ഠശാസ്ത്രി. അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തുന്നു. “ഏഷ്യമൈനറിലെ ലിസിയന്മാര്‍ അവരുടെ ലിഖിതങ്ങളില്‍ സ്വയം വിളിച്ചിട്ടുള്ള “ഗ്രിമലൈ” 36 എന്ന പേര്‍ ദ്രമിള (തമിള്‍) എന്നതിനോട്‌ അടുത്തു വരുന്നു. ഭാഷാഘടനയെ സംബന്ധിച്ചി ടത്തോളം സൂസിയന്‍ ഭാഷയും ദ്രാവിഡഭാഷകളും തമ്മില്‍ ബന്ധമുള്ളതായി കാഡ്വല്‍ സൂചി പ്പിച്ചു. അഫ്ഗാനിസ്ഥാന്‍, ഇറാനിലെ പൂര്‍വ്വൃ്രദേശങ്ങള്‍, യൂ്ഫട്ടീസ്‌ - ട്രൈഗീസ്‌ നദീതട ങ്ങള്‍ എന്നിവിടങ്ങളില്‍, (ര പത്യേകിച്ചും മെസൊപ്പെട്ടോമിയിലെ, ധാരാളം ഗ്പാചീന സ്ഥലനാ മങ്ങള്‍ക്ക്‌ ദ്രാവിഡരുപങ്ങളുമായി ബന്ധമുള്ളതായി കണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളിലെ സെമറ്റിക്ക്‌ വിഭാഗത്തിലും ആര്യന്‍ വിഭാഗത്തിലും ഉള്‍പ്പെടാത്ത ജനങ്ങള്‍ ദ്രാവിഡഭാഷ സംസാരിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്‌. ഹൂറിയന്‍ ഭാഷയ്ക്കും കാസറ്റ്‌ ഭാഷയ്ക്കും (BA! ഡിയന്‍ ഭാഷകളുമായി പ്രത്യക്ഷത്തില്‍ തന്നെ സാദൃശമുണ്ട. എലാമൈറ്റ്‌ ഭാഷയെയും ്രാഹുയി ഭാഷയെയും തമ്മില്‍ ബന്ധപ്പെടുത്തികൊണ്ട്‌, എലാമൈറ്റ്‌ ഭാഷയുടെ ജന്മസ്ഥലം പശ്ചിമേഷ്യയാകയാല്‍, ആദിദ്രാവിഡഭാഷയും അത്‌ സംസാരിക്കുന്ന ജനങ്ങളും (ദ്രാവിഡര്‍) ഈ പ്രദേശത്തുനിന്ന്‌ വന്നരാണെന്ന്‌ ഹിക്കുന്നതില്‍ അസാംഗത്യമില്ല*. മെഡിറ്ററേനി യന്‍ ജനതയ്ക്കും ദ്രാവിഡര്‍ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പഠിച്ച ഹോര്‍ണന്‍ പറയു ന്നത്‌ ഇങ്ങനെയാണ്‌; “എനിക്കുപറയേണ്ടി വന്നിരിക്കുന്ന നിഗമനങ്ങളില്‍ ചിലത്‌ ഞെട്ടലുള വാക്കാന്‍ പോകുന്നവയാണെന്നു തോന്നുന്നു. പ്രായോഗികങ്ങളായ ചില പരികല്പനക ളുടെ ഭാഗമായിട്ടല്ലാതെ മറ്റൊരു നിലയിലും ഞാന്‍ അവ ഉന്നയിക്കുന്നില്ല.. ഈ പരിക ല്പനകള്‍ക്ക്‌ അനുകൂലമായി മാനവജാതി വിജ്ഞാനപരമായ പല വസ്തുതകളുണ്ട്‌. അ വസ്തുതകളില്‍ ചിലത്‌ പ്രത്യേകം എടുത്തുപറയുന്നുണ്ട്‌. ഇന്ത്യയിലെ വഞ്ചി നിര്‍മ്മാണ രീതികളെക്കുറിച്ചുള്ള തെളിവുകളും ചില ്രദേശങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്ന സവിശേ ഷമായ മീന്‍ പിടുത്ത രീതികളെക്കുറിച്ചുളള തെളിവുകളും ഒപ്പം പരിഗണിക്കുന്ന പക്ഷം, ഭാഷാശാസ്ത്രപരവും മാനവജാതി വിജ്ഞാനപരവുമായ അനേകം വിദിത വസ്തുതകളുടെ പിന്‍ബലത്തോടികൂടി, അതു നമ്മെ താഴെപ്പറയുന്ന നിഗമനങ്ങളിലേക്ക്‌ നയിക്കുന്നു; എ) ദ്രാവിഡര്‍ക്കുമുമ്പ്‌ തെക്കേ ഇന്ത്യന്‍ തീര്രപദേശത്ത്‌ വസിച്ചിരുന്ന ജനസമൂഹം നീഗ്രിറ്റോവര്‍ഗ്ഗക്കാരുടെയും പ്രോട്ടോപോളിനേഷന്‍ വര്‍ഗ്ഗക്കാരുടെയും വ്യത്യസ്തരീതിയി ലുള്ള സങ്കരങ്ങള്‍ ചേര്‍ന്നതായിരുന്നു. ആദ്യം പരാമര്‍ശിച്ച വര്‍ഗ്ഗമായിരുന്നു ഒന്നാമത്തേത്‌. കുന്നുകളിലും വനപ്രദേശങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ ഇടയില്‍ക്കാണുന്ന ഉരുണ്ട തല യുള്ള വിഭാഗത്തിന്റെ ഗണ്യമായ ഒരു ഭാഗം നീഗ്രിറ്റോകളാണ്‌. ബി) ദ്രാവിഡര്‍ക്കുമുമ്പ്‌ ഭാരതത്തിന്റെ തീര്രപദേശങ്ങളില്‍ വസിച്ചിരുന്ന പോളിനേ ഷ്യന്‍ വിഭാഗമാണ്‌ ചെറിയ ചിറ്റോടങ്ങളും ഒറ്റപ്പായ്‌ വള്ളങ്ങളും ആദ്യമായി ഇവിടെ അവത രിപ്പിച്ചത്‌. ഇന്നത്തെ പോളിനേഷ്യയില്‍ സവിശേഷമായിക്കാണുന്ന നനകനിര്‍മ്മിതി മുഖ്യ മായി ഈ ഇനത്തില്‍പ്പെടുന്നു. സി) മലേഷ്യക്കാരുടെ (ഇന്തോനേഷ്യക്കാരുടെ) ഇടയില്‍ ഇരട്ടപ്പായ്‌ വളളങ്ങള്‍ക്കുള്ള സാര്‍വ്ൃരതികമായ പ്രചാരത്തെയും പോളിനേഷ്യ, പാപ്പുവ - ആസ്ത്രേലിയ എന്നിവിടങ്ങ ളിലെ പായ്വളളങ്ങള്‍ ഉപയോഗിക്കുന്ന വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മലേഷ യയ്ക്കഭിമുഖമായി സ്ഥിതി ചെയ്യുന്ന ചില തീരദേശങ്ങളിലും ഒഴികെ മറ്റെങ്ങും ഇരട്ടപ്പായ വള്ളങ്ങള്‍ ഇല്ലാത്തതി നെയും ആസ്പദമാക്കിക്കൊണ്ട്‌ ഞാന്‍ തീരുമാനിക്കുന്നത്‌ ഇരട്ടപ്പായ്‌ വള്ളം മലേഷ്യയുടെ കണ്ടുപിടുത്തമാണെന്നാണ്‌. 37 ഡി) മഡഗാസ്കറിലും കിഴക്കനാഥ്രിക്കയിലുമുള്ള പായ്ക്കെട്ടിയ ഓടങ്ങള്‍ക്ക്‌ ഇരട്ട പപായോടുകൂടിയ സവിശേഷാകൃതിയാണുള്ളത്‌. പൊങ്ങുതടി ഘടിപ്പിക്കുന്ന രീതി പ്രത്യേക തര ത്തിലുള്ളതാണ്‌. ജാവയുടെ വടക്കന്‍ തീര്്രപദേശം മാ്രമാണ്‌ ഇന്ന്‌ ഈ രീതി നിലവി ലുള്ള മറ്റൊരിടം. ഈ വസ്തുതകള്‍ വച്ചു നോക്കുമ്പോള്‍ മലേഷ്യയിലെ ഈ പ്രത്യേക സ്ഥലത്തുനിന്നാണ്‌ മഡഗാസ്കറിലേക്ക്‌ ഈ പ്രത്യേക രൂപത്തിലുള്ള പായ്വള്ളം കുടിയേ റിപ്പാര്‍പ്പുകാര്‍ കൊണ്ടുവന്നതെന്ന്‌ കരുതാന്‍ ന്യായമുണ്ട്‌. ഇ) പോളിനേഷ്യക്കാരുടെ കുടിയേറ്റത്തിനുശേഷം വളരെ നാള്‍ കഴിഞ്ഞ്‌ മലേഷ്യ ക്കാരുടെ ഒരു കുടിയേറ്റപവാഹം സിലോണില്‍ക്കൂടി ഭാരതത്തിലേക്കുണ്ടായി. ഇത്‌ ദ്രാവി ഡരുടെ ആഗമനാനന്തരമായിരുന്നു. ഇക്കൂട്ടര്‍ മലയാ ദ്വീപസമൂഹത്തില്‍ നിന്ന്‌ തെങ്ങുകൃഷി ഇവിടെ കൊണ്ടുവന്നു. തെക്കേ ഇന്ത്യയിലെ ചാന്നാന്‍മാരുടെയും ഈഴവന്മാരുടെയും പൂര്‍വ്വി കന്മാര്‍ ഈ കുടിയേറ്റക്കാരായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. എഫ്‌) അങ്ങനെ യഥാര്‍ത്ഥ ദ്രാവിഡര്‍ മെഡിറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. ജി) മെഡിറ്ററേനിയന്‍ വര്‍ഗ്ഗം അവിഭക്താവസ്ഥയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവര്‍ക്ക്‌ സവിശേഷമായുണ്ടായിരുന്നതെന്ന്‌ ഇപ്പോള്‍ കരുതപ്പെടുന്ന പല ആചാരങ്ങളും ദ്രാവിഡര്‍ ആര്‍ജിച്ചു. ചില ആറ്റുവള്ളരുപങ്ങളും പ്രത്യേകിച്ച്‌ പങ്കായവും ഒരുപക്ഷേ ശംഖിന്റെ ഉപ യോഗവും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍, ഇത്‌ പാപ്പുവാ, പോളിനേഷ്യന്‍ എന്നിവിടങ്ങ ളിലെ ജനങ്ങള്‍ക്കിടയിലും സാധാരണമാണ്‌. എച്ച്‌) മൂലകുടുംബത്തില്‍ നിന്ന്‌ വേര്‍പിരിയുന്നതിനുമുമ്പ്‌ മെസൊപ്പെട്ടോമയില്‍ വസി ചിരുന്ന ദ്രാവിഡര്‍ അണ്ഡാകൃതിയിലുള്ള തോൽവളളവും ചങ്ങാടവും കടംകൊളളുകയോ നിര്‍മ്മിക്കുകയോ ചെയ്തു. ഐ) ഈ വര്‍ഗ്ഗത്തിന്റെ വലിയൊരുഭാഗം പില്ക്കാലത്ത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം (ഈ സമ്മര്‍ദ്ദം വടക്കുപടിഞ്ഞാറു ദിശയില്‍ നിന്നുവന്ന ഏതോ ആല്‍പൈന്‍ വര്‍ഗ്ഗത്തിന്റേതോ മംഗ്ഗോയിഡ്‌ വര്‍ഗ്ഗക്കാരുടേതോ (അക്കാദുകള്‍) തെക്കുനിന്നോ തെക്കുപ ടിഞ്ഞാറുനിന്നോ വന്ന സെമറ്റിക്ക്‌ വര്‍ഗ്ഗക്കാരുടേതോ ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്‌) പൂര്‍വ്വ ദിക്കിലേക്ക്‌ കടന്നുചെല്ലാന്‍ ഇടയായി. ഒരുകാലത്ത്‌ ബലൂച്ചിസ്ഥാനില്‍ അവര്‍ തങ്ങിയിരു ന്നുവെന്ന വസ്തുതക്ക്‌ അടയാളമായി ബ്വാഹുയിഭാഷ അവശേഷിക്കുന്നു. ജെ) ബലുൂച്ചിസ്ഥാനില്‍ നിന്ന്‌ ഭാരതത്തിലെത്തിയതിനെത്തുടര്‍ന്ന്‌ ഇവര്‍ സിന്ധുവി ന്റെയും ഗംഗയുടെയും തടങ്ങളിലാകെ വ്യാപിക്കുകയും അവര്‍ ചെന്നെത്തിയ സ്ഥലങ്ങളില്‍ നൈലിലെയും ട്രൈഗീസിലെയും വള്ളങ്ങളുടെ ആകൃതിയിലുള്ള വഞ്ചികള്‍ നടപ്പിലാക്കു കയും ചെയ്തു. ഒരിക്കലും വറ്റാത്ത വന്‍ നദികളില്‍ ആദ്യത്തെ ഇനവും വരണ്ട കാലാവസ്ഥ യില്‍ ജലം കുറയുന്ന നദികളില്‍ രണ്ടാമത്തെ ഇനവും. 38 കെ) ഉള്‍നാട്ടിലോ നദീതടങ്ങളിലോ താമസിച്ചിരുന്ന ദ്രാവിഡര്‍ ജലസേചനം നടത്തി കൃഷി ചെയ്യുന്നതില്‍ വിദഗ്ധരായിരുന്നു. ചരിത്രകാലത്തുടനീളം ഈ കലയില്‍ ഇന്ത്യയ്ക്ക്‌ ഉണ്ടായിരുന്ന ഉന്നതസ്ഥാനത്തിന്‌ ഇവരോട്‌ കടപ്പെട്ടിരിക്കുന്നു. എല്‍) ആദ്യകാലത്തെ ദ്രാവിഡര്‍ നദീതടജനതയായിരുന്നതിനാല്‍ കടലില്‍ മീന്‍പി ടിച്ചിരുന്ന പോളിനേഷ്യക്കാരുടെ സേവനം ്രയോജനപ്പെടുത്തുവാനും മത്സ്ൃയബന്ധനകല അവരില്‍ നിന്ന്‌ പഠിക്കുവാനും ഇഷടപ്പെട്ടിരിക്കണം. എം) ഈ പോളിനേഷ്യ വിഭാഗത്തെ മുഴുവന്‍ രാഷ്ര്രീയമായും ഭാഷാപരമായും ദ്രാവി ഡര്‍ ഉള്‍ക്കൊണ്ടതായി തോന്നുന്നു. അവരുടെ എണ്ണത്തില്‍ കാണുന്ന കുറവ്‌, ചിന്നിച്ചിത റിയ അവസ്ഥ, സങ്കരോല്‍പത്തി നിമിത്തം അവര്‍ക്കു സിദ്ധിച്ച രുപാന്തരണ ക്ഷമത (കൊ ക്കേഷ്യന്‍ % മംഗോളിയന്‍ %ണ പാപ്പുവേഷ്യന്‍) എന്നീ സവിശേഷതകള്‍ മേല്പറഞ്ഞ സമീകര ണത്തെ വിശദീകരിക്കുന്നു”. ്രാവിഡര്‍ മെഡിറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്ന്‌ ഹോര്‍ണല്‍ അസന്നിഗ്ദ്ധ മായി പറഞ്ഞിട്ടുള്ളതിന്‌ ഉപോൽബലമായി എഫ്‌.ഒ. റിച്ചാര്‍ഡ്സ്‌ എന്ന ഗവേഷകന്റെ അഭി പ്രായം അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു, അത്‌;” 1) കാട്ടുജാതിക്കാരോട്‌ ഗോത്രബന്ധമുള്ള പരന്ന മൂക്കോടുകൂടിയ ഒരു പ്രാഗ്‌- ദ്രാവിഡ വര്‍ഗ്ഗം; ഒരുപക്ഷേ നീഗ്രോയിഡ്‌ ജനങ്ങളും ഇടനിലക്കാരായ ജനങ്ങളും (മെഡിറ്ററേനിയന്‍) ചേര്‍ന്ന്‌ ഒരു സംയുക്ത വര്‍ഗ്ഗമായി ഉത്ഭവിച്ചവരായിരിക്കാം ഇവര്‍. 2) ദഗ്രാവിഡരെന്ന്‌ ശരിയായ അര്‍ത്ഥത്തില്‍ വിളിക്കാറുള്ള, ദക്ഷിണേന്ത്യാവാസിക ളുടെ മുഖ്യ ഭാഗം വ്യത്യസ്തമായ തോതില്‍ പരിശുദ്ധി പുലര്‍ത്തുന്ന മെഡിറ്റ റേനിയന്‍ വര്‍ഗ്ഗക്കാരുടെ പല വിഭിന്നസ്തരങ്ങളും ചേര്‍ന്നതാണ്‌. ഐതിഹ്യ ഗ്രകാരമുള്ള സര്‍പ്പാരാധകരായ നാഗന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. 3) നേരിയ ഒരു നോർഡിക്‌ അംശം വെളുത്ത തൊലിയും ഇളം നിറത്തോടുകൂടിയ കണ്ണുകളുമുള്ള ഒരിനത്തിന്റെ അവശിഷ്ടങ്ങള്‍ ഇടയ്ക്കിടെ കാണപ്പെടുന്നത്‌ ഇതിനു തെളിവാണ്‌. ആര്യസ്വാധീനം വര്‍ഗ്ഗപരമെന്നതിനേക്കാള്‍ സാംസ്കാരി കമായിരുന്നുവെന്നും ഈ സാംസ്കാരിക സ്വാധീനം തന്നെയും സാധാരണഗ തിയിൽ സകങ്കല്പിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ കുറവായിരുന്നുവെന്നും റിച്ചാര്‍ഡ്‌സ്‌ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ്രാഹ്മണമേധാവിത്വത്തി ന്റെയും ജാതിവ്യവസ്ഥയുടെയും സവിശേഷതകള്‍ അധികവും ശുദ്ധഗ്രാവിഡം തന്നെയായി (മെഡിറ്ററേനിയന്‍) ഉത്ഭവിച്ചവയോ, സഞ്ചാരികളായ നോർഡിക്‌ ജനസമൂഹങ്ങളും തദ്ദേശിയ സംസ്കാരങ്ങളും തമ്മിലുള്ള കൂട്ടിമുട്ടലിന്റെ ര്രത്യക്ഷ ഫലങ്ങളോ ആണെന്നു കരുതാന്‍ മതിയായ കാരണങ്ങളുണ്ട്‌. 39 കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളില്‍ ദ്രാവിഡരും മെഡിറ്ററേനിയന്‍ ജനതയും തമ്മില്‍ പൊരുത്തവും ബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന്‌ റിച്ചാര്‍ഡ്‌ കണ്ടെത്തുന്നു. അവ; 1) നാടോടി കഥകളില്‍ കാണുന്ന ചില പൊതുവായ പ്രതിപാദ്യങ്ങള്‍ 1) പുനര്‍ജന്മസിദ്ധാന്തം - ഇത്‌ ഉത്ഭവിച്ചത്‌ തീര്‍ച്ചയായും ഇന്തോ-യുറോപ്യന്‍ അംശ മായിട്ടല്ല. മെഡിറ്ററേനിയന്‍ അംശമായിട്ടാവണം, ഇന്ത്യയുടെയും ഗ്ീസിന്റെയും പൈത്യൃകമായിത്തീര്‍ന്നു ഇത്‌. ല് കുടുംബത്തിലെ നാമകരണ സ്മ്്രദായം - പിതാമഹന്റെ പേരുതന്നെ പുത്രന്‌ നലകുന്നു. IV) ലേഖനകല - ചരിത്രാതീതകാലത്തുള്ള ചില ഭാരതീയ ലിഖിതങ്ങളിലെ ചില ്രതീകങ്ങള്‍ എഴട്രൂറിയ, ക്രിറ്റ, പുരാതന ഈജിപ്ത്‌ എന്നിവിടങ്ങളിലെ ലിഖിത ങ്ങളോട്‌ സജാതീയതയും ബന്ധവും ്പദര്‍ശിപ്പിക്കുന്നു. ഴ) മതപരമായ ധാരണകളിലും അനുഷ്ഠാനങ്ങളിലും പൊതുവായി കാണുന്ന ചില വസ്തുതകള്‍. ഉദാ: സാമുദായികമായി നടത്തുന്ന മൃഗബലിയോടുകുടി ഗ്രാമദേ വതകളെ ആരാധിക്കുന്ന പതിവ്‌. ആരാധന നടത്തുന്ന സ്ത്രീകള്‍ ഇലകള്‍ കോര്‍ത്ത അനുഷ്ഠാന വസ്ത്രങ്ങള്‍ ധരിക്കുന്നു, കിണറുകളെ ആരാധിക്കുന്ന സ്മ്്രദായവും അതിനോട്‌ ബന്ധപ്പെട്ട മറ്റ്‌ മതാനുഷ്ഠാനങ്ങളും ്രാഗ്‌-ഇന്തേോ- യൂറോപ്യന്‍ മെഡിറ്ററേനിയന്‍ പൈതൃകമെന്ന നിലയില്‍ ഇത്‌ ചില സന്ദര്‍ഭങ്ങ ളില്‍ ്രിട്ടനില്‍പ്പോലും അവശേഷിച്ചിട്ുണ്ട്‌. മെഡിറ്ററേനിയന്‍ ജനത ദക്ഷിണേന്ത്യയിലേക്ക്‌ കുടിയേറിയത്‌ മകാരം, ബലൂചിസ്ഥാ ന്‍, സിന്ധ്‌ എന്നീ സ്ഥലങ്ങളിലൂടെയായിരുന്നു. ഇറാനിലെയും മെസോപ്പെട്ടോമിയയിലെയും സ്ഥലനാമങ്ങള്‍ ദ്രാവിഡരുപങ്ങളുമായി വളരെയധികം സാദൃശ്യമുളളത്‌ ഇതിനുദാഹരണ മാണ്‌. മിദന്നി (Mitanni) ഹൂറിയന്‍ (Hurrian) കാസ്സാറ്റൈ (Kaടട്tല) എന്നീ ഭാഷകളും ദ്രാവി ഡഭാഷകളും തമ്മില്‍ അസാധാരണ ബന്ധങ്ങളുണ്ട്‌, കൂടാതെ തമിഴ്നാട്ടിലെ ആദിചെന്നല്ലൂ രില്‍ നിന്ന്‌ കണ്ടെടുത്ത വീരക്കല്ലുകള്‍ (0൩) സൈ്രൈപസ്‌, പാലസ്തീന്‍ എന്നീ ദേശങ്ങളില്‍ നിന്ന്‌ കണ്ടെടുത്ത വീരക്കല്ലുകളും തമ്മില്‍ വളരെയധികം ബന്ധങ്ങളുണ്ട്‌”. മേല്പറഞ്ഞ വിവരങ്ങള്‍ ആദി മെഡിറ്ററേനിയന്‍ ജനതയും ഭാരതത്തിലെ ദ്രാവിഡ ജനതയും തമ്മിലുള്ള സാംസ്കാരികമായുള്ള ഗാഡ്ദ സാദൃശ്യങ്ങളും പൊരുത്തങ്ങളും വ്യ ക്തമാക്കുന്നു. ഇത്‌ അതിപ്രാചീനകാലം മുതല്‍ തന്നെ രണ്ടു ജനവിഭാഗങ്ങള്‍ തമ്മില്‍ ബന്ധം നിലവിലിരുന്നുവെന്ന്‌ തെളിയിക്കുകയും മെസോപ്പെട്ടോമിയന്‍ സംസ്കാരത്തിനോട്‌ ദ്രാവി ഡര്‍ക്കുള്ള ബന്ധം സാധുകരിക്കുകയും ചെയ്യുന്നു. സാംസ്കാരികമായ ബന്ധത്തിനപ്പുറം മറ്റൊരു പഠന മേഖലയിലേക്ക്‌ ഈ പഠനഫലങ്ങള്‍ അപര്യാപ്തമാണ്‌. 40 2.2.2. ആഫ്രിക്കന്‍ വാദം ആഡഥഡ്രിക്കന്‍ സംസ്കാരത്തിന്റെ പ്രാരംഭം മധ്യാര്ഥിക്കയിലുളള സഹാറയിലാണ്‌. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ കറുത്ത നിറത്തോടുകൂടിയവരും ഇന്തോ-യുറോപ്യന്‍ ഭാഷ കളില്‍ നിന്നു ഭിന്നമായ ഭാഷ സംസാരിക്കുന്നവരുമായിരുന്നു. അവര്‍ ബി.സി. 4000 വരെ ഫെസാന്‍ (Fezzan) ഹോഗര്‍ (॥Hoള്ളലന) മേഖലയിലെ മലമ്മ്രദേശങ്ങളിലാണ്‌ താമസിച്ചിരു ന്നത്‌. അവിടെയാണ്‌ ആദിമമായ കെമ്റിക്ക്‌ (K€) സംസ്കാരം പിറന്നത്‌. ദ്രാവിഡര്‍, ഈജിപ്തുകാര്‍, സുമേറിയക്കാര്‍, നീഗ്രോ, ദോഫാനിയന്‍ - മാണ്ടെ, ഇളമൈറ്റ്‌ എന്നിവരുടെ ഉത്പത്തി കേന്ദ്രമായ ഈ പ്രദേശം Fertile African Crescent എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവരുടെ വംശീയ നാമം കുശൈറ്റുകള്‍ (Kuടhite) എന്നാണ്‌ വിന്റേഴ്സ്‌ എന്ന ചരിശ്രപ ണ്ഡിതന്‍ ഇവരെ പ്രോട്ടാ--സഹാറന്‍സ്‌ എന്നു വിളിക്കുന്നു. ഇന്ന്‌ ഈ പ്രദേശം മരുഭൂമിയാ ണെങ്കിലും 8000 വര്‍ഷം മുമ്പ്‌ അവിടുത്തെ മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ പ്രോട്ടോ സഹാറന്‍ സംസ്കാരം ഉയര്‍ന്നു വന്നു. അവര്‍ ഒറ്റഭാഷ സംസാരിക്കുന്നവരായിരുന്നു. ഈ ഭൂപ്രദേശം സഹാറാ മരുഭൂമിയായി മാറുന്നതുവരെ അവര്‍ അവിടെ താമസിച്ചു. പിന്നീട്‌, ഏഷ്യ, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ ഈ ജനത വ്യാപിക്കുന്നതോടെ അത്തായിക്‌* (Artaic) യൂറാലിക്‌ (Uri) ഇന്തോ-യൂറോപ്യന്‍ ഭാഷകളുമായി ബന്ധപ്പെട്ടു”. “ദ്രാവിഡരും സുമേറിയരും ചരിത്രാതീത കാലത്ത്‌ സഹാറന്‍ ആഥ്രിക്കയിലാണ്‌ ജീവിച്ചിരുന്നത്‌. ഇന്ത്യയിലെ ദ്രാവിഡരും മെസോപ്പെട്ടോമിയയിലെ സുമേറിയരും ആഥ്രി ക്കയിലെ മാന്റിംഗ്‌ ജനതയും തമ്മില്‍ ആകൃതി പ്രകൃതി സാജാത്യങ്ങളുണ്ട്‌. നരവംശ ഭാഷ ശാസ്ത്ര തെളിവുകള്‍ ഇവര്‍ ഒരൊറ്റപൂര്‍വ്വ ദശയില്‍ നിന്നാണുണ്ടായതെന്ന്‌ സ്ഥാപിക്കുന്നു. ഈ മൂന്ന്‌ ജനവിഭാഗങ്ങളുടെയും ജന്മനാട്‌ മദ്ധ്യാഗ്ഥിക്കയാണ്‌. അതുകൊണ്ട്‌ വിന്റര്‍ ഈ ജനവിഭാഗങ്ങളുടെ പൂര്‍വൃദശയെ പ്രോട്ടോസഹാറന്‍സ്‌ എന്നു വിളിക്കുന്നു. ബി.സി.9000-6000 കാലഘട്ടത്തിലായിരിക്കണം പ്രോട്ടോ സഹാറിയന്‍സ്‌ മദദ്ധ്യാഗ്ഥിക്കയിലെ ലിബിയന്‍, സുഡാ നിസ്‌ മരുഭൂമികളിലുണ്ടായതെന്നും വിന്റര്‍ കരുതുന്നു.” ബി.സി.7000 ത്തോടുകൂടി മധ്യാര്ഫിക്കയില്‍ മഴയ്ക്ക്‌ സ്ഥിരത കൈവന്നു. അതോ ടാപ്പം വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിച്ചിരുന്ന ജനങ്ങള്‍ പതുക്കെ പതുക്കെ ആടു മേക്കല്‍, കൃഷി എന്നീ ഉത്പാദക വ്യവസ്ഥയിലേക്ക്‌ മാറിത്തുടങ്ങുകയും ചെയ്തു. ഉത്ഖന നത്തിലൂടെ കണ്ടെത്തിയ ഉപകരണങ്ങള്‍ ഇതിനെ സാധുകരിക്കുന്നതാണ്‌. മെഡിറ്ററേനീ യന്‍ സസ്യങ്ങള്‍ സഹാറയുടെ ഉയര്‍ന്ന മേഖലകളില്‍ ധാരാളം വളര്‍ന്നിരുന്നു. ഈ മേഖല യില്‍ നിന്ന്‌ ധാരാളം കളിമണ്‍ പാത്രങ്ങളുടെയും അരകല്ലുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെ ത്തിയിട്ടുണ്ട്‌. ബി.സി.4200 ല്‍ സഹാറ മരുഭൂമിവത്ക്കരണം തുടങ്ങിയതോടെ അവിടെ നിന്ന്‌ പലഭാഗങ്ങളിലേക്കും അവര്‍ കുടിയേറിത്തുടങ്ങി. ആ സമയത്ത്‌ - നൈല്‍ താഴ്വരകള്‍ കുടുതല്‍ ജീവിത യോഗ്യമായിത്തീരുകയും ചെയ്തു. നൈല്‍ താഴ്വരയില്‍ പ്രോട്ടോ ഈജിപ്തുകാര്‍ മുമ്പു തന്നെ കുടിയേറിയിരുന്നതിനാല്‍ പ്രോട്ടോ സുമേറിയക്കാര്‍ മെസപ്പെ ട്ടോമിയയിലേക്കും ഇളമൈറ്റുകള്‍ ഇറാനിലേക്കും കടന്നു ചെന്നു. ബി.സി.4000നു ശേഷമുളള വെള്ളപ്പൊക്കം മൂലം മെസപ്പെട്ടോമിയ വിട്ടോടിപ്പോയിരുന്ന അനുക്കള്‍ നിര്‍മ്മിച്ചിരുന്ന നഗ 41 ര്രദേങ്ങളിലാണ്‌ ഇളമൈറ്റുകള്‍ താവളമടിച്ചിരുന്നത്‌. അവര്‍ ദ്രാവിഡം, മാന്റിംഗ്‌ വര്‍ഗ്ഗ ത്തില്‍പ്പെട്ട ഭാഷകളാണ്‌ സംസാരിച്ചിരുന്നത്‌. തെക്കേ ഇന്ത്യയിലേക്ക്‌ അവരുടെ (ഇളമൈറ്റു കളുടെ) കുടിയേറ്റം ആഥ്രിക്കയില്‍ നിന്നുള്ള രണ്ടു കുടിയേറ്റങ്ങളുടെ ഫലമാണ്‌ - (സിന്ധു നദീതടങ്ങളിലേക്കും ഇന്ത്യയിലേക്കും) പ്രോട്ടോ-ദ്രാവിഡന്മാര്‍ 2400 ബി.സി.ക്കുശേഷം മധ്യ ദക്ഷിണ സഹാറയില്‍ ജീവിച്ചിരുന്ന പ്രോട്ടോ സഹാറക്കാരുടെ പിന്മുറക്കാരാണ്‌.” ഭാഷാപരമായും പ്രോട്ടോ സഹാറന്മാരും ഇളമൈറ്റുകള്‍, ദ്രാവിഡര്‍, സുമേറിയക്കാര്‍ തുടങ്ങിയവരുമായി സാദൃശ്യങ്ങളുണ്ട്‌. അവര്‍ വംശമുഖ്യനെ “സര്‍” എന്നും, താമസിച്ചിരുന്ന നഗരത്തിനെ ഉനര്‍ (ധന) എന്നും, മനുഷ്യനെ ഒകു (ഠkധ)എന്നും പിതാവിനെ പാ (ഇഒ)എന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ദേ(dല), ദി(), ദു(d്ധ) എന്നും വിളിച്ചിരുന്നു. മലയാ ളത്തിലും തമിഴിലും വഞ്ചി, വള്ളം എന്ന പദങ്ങള്‍ക്ക്‌ “കലം” എന്നര്‍ത്ഥം ഉള്ളതുപോലെ വള്ളത്തെ അവര്‍ “കലം” (kaിമന)എന്നാണ്‌ വ്യവഹരിച്ചിരുന്നത്‌. ദ്രാവിഡരും ഇളമൈറ്റുകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന്‌ കാവല്ലി ഫോര്‍സാ (Cavallie Sforzക)യുടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട്‌ ഭഗ്രരാജു കൃഷ്ണമൂര്‍ത്തി ഗ്രീക്ക്‌, തമിഴ്‌, ഇളമൈറ്റ്‌ ഭാഷകള തമ്മിലുള്ള സാദൃശ്യങ്ങള്‍, ശബ്ദങ്ങള്‍, വ്യാകരണാംശങ്ങള്‍, രാഷ്ട്രീയഘടന, സാമ്പത്തികം എന്നീ സൂചനകള്‍ താരതമ്യം ചെയ്ത്‌ സ്ഥാപിക്കുന്നുണ്ട്‌."* ആഫ്രിക്കന്‍ ജനതയും ദ്രാവിഡജനതയും തമ്മിലുള്ള ശാരീരിക സാംസ്കാരിക ബന്ധ ങ്ങളെക്കുറിച്ച്‌ പഠിച്ച കെ.പി.അരിവാനന്റെ കണ്ടെത്തലുകള്‍ ആഥ്രിക്ക-ഗ്രാവിഡ ബന്ധത്തെ ഈട്ടിയുറപ്പിക്കുന്നവയാണ്‌. ചീക്ക്‌ തിഡിയനെ എന്‍ഡിയെ (Cheik Tidiane N’Diaye) എന്ന ആഫ്രിക്കന്‍ ഗവേഷകന്‍ സിന്ധുനദീതട ലിപിയ്ക്ക്‌ ദ്രാവിഡ ഭാഷകളുമായും സെനഗലിസ്‌ ഭാഷയുമായും ബന്ധമുണ്ടെന്ന്‌ മനസ്സിലാക്കുകയും ്രാവിഡഭാഷകളും പൊളോഫ്‌ ഭാഷയും തമ്മിലുള്ള അഞ്ഞുറില്‍പരം ബന്ധങ്ങള്‍ കണ്ടെത്തുന്നുമുണ്ട്‌. കൂടാതെ ഉപാദ്യായ എന്ന ഇന്ത്യന്‍ ഗവേഷകന്‍ സെന്‍ഗലിലെയും ദ്രാവിഡ ഭാഷകളിലെയും അഞ്ഞൂറ്റി ഒന്‍പതോളം ഒരു പോലുള്ള പദങ്ങളെ കണ്ടെത്തുന്നു. ഈ വസ്തുതകളെല്ലാം ഈ രണ്ട്‌ സംസ്ക്കാര ങ്ങള്‍ക്കും തമ്മിലുള്ള അദേഭ്യമായ ബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. നീഗ്രോ-ആഥ്രി ക്കന്‍ ഭാഷകളും ദ്രാവിഡ ഭാഷകളും തമ്മിലുള്ള ്രധാന സാദൃശ്യങ്ങള്‍ ഇവയാണ്‌;” 1. ഒരു ലളിത ഘടനയിലെ അഞ്ച്‌ അടിസ്ഥാന സ്വരാക്ഷരങ്ങള്‍ക്കുള്ള ചെറിയ വ്യത്യാസം 2. സ്വരാക്ഷര ചേര്‍ച്ച 3. പദാദിയില്‍ വ്യഞ്ജനാക്ഷരക്കൂട്ടക്ഷരങ്ങളുടെ അഭാവം 4. ദ്വിത്ത്വാക്ഷരങ്ങള്‍ പദാദിയില്‍ വരുന്നില്ല 5. സര്‍വ്വനാമത്തില്‍ പ്രഥമ, ഉത്തമ പുരുഷന്റെ വ്യത്യാസം 6. നാമവിശേഷണങ്ങളെ താരതമ്യം ചെയ്യുന്നതിനുള്ള മാനദണ്ഡത്തിന്റെ അഭാവം 7. പദരൂപഘടനയില്‍ നാമവിശേഷണങ്ങളുടെയും ശ്രിയാ വിശേഷണങ്ങളുടെയും അഭാവം 8. വിവിധ നാമവിഭാഗങ്ങളില്‍പ്പെടുന്ന നാമ്രത്യയങ്ങളുടെ വിവിധ മാറ്റങ്ങള്‍ 9. കാലപ്രത്യയങ്ങള്‍ ഗ്പകടമാക്കാത്ത ്രിയാവിഭാഗങ്ങളില്‍ പൂര്‍ണ്ണകകിയ അപൂര്‍ണ 42 ശ്രിയ എന്നിവയുടെ വ്യത്യാസം 10. ചോദ്യരുപത്തിലുള്ള ശ്രിയകളുടെയും നിഷേധക്രിയകളുടെയും രണ്ട്‌ പ്രത്യേക പദവിഭാഗം. 11. ന്നി പറയുന്നതിനു വേണ്ടിയുള്ള പുനരാവര്‍ത്തന പദങ്ങളുടെ ഉപയോഗം ഭാഷാപരമായ പ്രത്യേകതകള്‍ മാത്രമല്ല സാംസ്കാരികവും ശാരീരികവുമായ സാമ്യതകളും ആഫ്രിക്കന്‍ ജനതയും ദ്രാവിഡരും തമ്മിലുണ്ടെന്ന്‌ പഠിച്ച ഫ്രോബിനിയസ്‌ എന്ന ജര്‍മ്മന്‍ എത്തനോളജിസ്റ്റ്‌, ബാരിമാന്‍(Barimann) , വെസ്റ്റര്‍മാന്‍ (Westemann), ചീക്ക്‌ ആന്റഡയോവ്‌ (cheik AntaDiop)എന്നീ ഗവേഷകരും ഈ ബന്ധത്തെ സാധുകരിക്കുന്നു. തെക്കേന്ത്യയിലെ ആദിദ്രാവിഡരുടെ തലയുടെ നീളം, നെറ്റി, മൂക്ക്‌, ചെവി, ശരീരത്തിന്റെ നിറം, മുടി, കണ്ണ്‌ എന്നിവ ആഫ്രിക്കയിലെ സെനഗലീസ്‌ വംശജരുമായി വളരെയധികം സാമൃതകളുണ്ട്‌ എന്നാല്‍ ആഥ്രിക്കന്‍ ജനതയ്ക്ക്‌ ചുരുണ്ട മുടിയും ചെറുതായി തടിച്ച ചുണ്ടുകളുമുണ്ട്‌ അത്‌ ്രാവിഡര്‍ക്കിലച്ല. തമിഴ്‌ സാഹിത്യത്തില്‍ കാര്‍മേഘ വാനന്‍ എന്ന്‌ വിശേഷിപ്പിക്കുന്ന കൃഷ്ണന്‍ കറുപ്പ്‌ നിറമായിട്ടുള്ള ദ്രാവിഡ ദേവനാണ്‌. കെ.പി.അരിവാനന്‍ കൃഷ്ണന്റെ ജനനവും അമ്മാവ നായ കംസന്റെ വധവും മരുമക്കത്തായവുമായി ബന്ധപ്പെടുത്തിയാണ്‌ പഠിച്ചിരിക്കുന്നത.” കൃഷ്ണനുമായി ബന്ധപ്പെട്ട കഥകള്‍ ബാര്‍ഗോ എന്ന നായക സങ്കല്പത്തിലൂടെ ഇന്നും വാമൊഴിഗാനങ്ങളിലും കഥാഗാനങ്ങളിലും ആഫ്രിക്കന്‍ നാടുകളില്‍ പ്രചാരത്തിലിരിക്കുന്നു. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ വിനോദമാണ്‌. “പല്ലാണ്‍ കുഴിയാട്ടം”" കന്നടയില്‍ ഇത്‌ കചേണ്ണമണെയെന്ന്‌ അറിയപ്പെടുന്നു. ഈ വിനോദം തെക്കേന്ത്യയില്‍ പ്രചാരത്തിലുള്ള അതേ മാതൃകയില്‍ ആഥ്രിക്കയിലും ഗ്രചാരത്തിലുണ്ട്‌. ആഫ്രിക്കന്‍ ഭാഷയായ ഹനസി (House) ല്‍ “ദര്‌ യെന്നും അയോ (Ayഠ)എന്ന്‌ യൊറുബ (Yഠധനധരക) ഭാഷയിലും ഓക്വെ (Okwe)എന്ന്‌ എഡോ (Ed) ഭാഷയിലും “ന്‍സാ” (Nsa)എന്ന്‌ എക്ലിക്‌ (Eklk)ഭാഷയിലും പുലാര്‍ (Pular) എന്ന സെനഗല്‍ (Senegal) ഭാഷയിലും ഈ കളി അറിയപ്പെടുന്നു”. ആഘോഷസമയങ്ങളില്‍ തമിഴ്നാട്ടിലെ സ്ത്രീകള്‍ നടത്തുന്ന കൈക്കൊട്ടിക്കളിയാണ്‌ കുമ്മിയാട്ടം. ഇത്‌ പ്രധാനമായും ആടിമാസത്തിലെ പതിനെട്ടാമത്തെ ദിവസവും പൊങ്കല്‍ ആഘോഷത്തിന്റെ അവസാനത്തെ ദിവസവുമാണ്‌ നടക്കുന്നത്‌. ഇതേ വിധത്തിലുള്ള സ്ത്രീക ളുടെ കൈക്കൊട്ടിക്കളി ആഥ്രിക്കയിലും ഉടനീളം കാണുന്നുണ്ട്‌. ഇതേതരത്തിലുള്ള മറ്റൊരു വിനോദമായ കോലാട്ടവും ആഥ്രിക്കയിലുടനീളം പ്രചാരത്തിലുണ്ട്‌”. സാംസ്കാരികമായ ഈ സവിശേഷബന്ധങ്ങള്‍ ദ്രാവിഡ സംസ്കാരവും ആഫ്രിക്കന്‍ സംസ്കാരവും പൊതുവായ സാംസ്കാരിക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്ന്‌ വ്യക്തമാക്കുന്നു. മെഡിറ്ററേനിയന്‍ ജനതയുമായുള്ള ബന്ധത്തേക്കാള്‍ കൂടുതല്‍ ബന്ധം ദ്രാവിഡ ജന തയ്ക്ക്‌ ആ്രിക്കന്‍ ജനതയോടാണുള്ളത്‌. താരതമ്യേന വെളുത്ത വര്‍ഗ്ഗക്കാരായ മെഡിറ്റ റേനീയന്‍ വംശജരെ ദക്ഷിണ യൂറോപ്പായ്ഡ്‌ വംശക്കാര്‍ എന്നാണ്‌ (Southern Europeoid Race) എന്നാണ്‌ വിളിക്കുന്നത്‌. ദ്രാവിഡര്‍ ആകൃതിയിലും പ്രകൃതിയിലും നിറത്തിലും ഇവ 43 രില്‍ നിന്നു വൃത്യസ്തരാണ്‌*. പ്രോട്ടോ ആസ്ത്രലോയിഡ്‌ അംശങ്ങളും കറുത്ത തൊലി ഗ്രത്യേകതായിട്ടുള്ള മെഡിറ്ററേനിയന്‍ കോക്കോസോയിഡ്‌ ജനതയുടെയും വര്‍ഗ്ഗസങ്കരമാ ണിവരെന്ന്‌ പറയേണ്ടി വരും”. ദ്രാവിഡരില്‍ മിശ്രവംശത്തിന്റെ പ്രകൃതിയും ഘടനയുമാണ്‌ കാണുന്നത്‌. കറുത്തതോ ഇളം തവിട്ടു നിറത്തിലുളളതോ ആയ ചര്‍മ്മം, തരംഗതുല്യവും കട്ടിക്കുറഞ്ഞതുമായ തലമുടി, മിതമായി വളര്‍ന്ന ശരീരരോമങ്ങള്‍, പുറകിലേക്ക്‌ ചരിഞ്ഞ്‌ ഒട്ടൊക്കെ പരന്ന നെറ്റി, വളഞ്ഞ വികസിച്ച പുരികങ്ങള്‍, കുഴിഞ്ഞ നയനതലം, ഉയരം കുറഞ്ഞ്‌ നേരെയുളളതോ അല്പം നടുവുയര്‍ന്നതോ ആയ മൂക്കിന്റെ പാലം, ഒട്ടുവിടര്‍ന്ന നാസാദ്വാ രങ്ങൾ, അല്പം തടിച്ച ചുണ്ടുകള്‍, ചെറുതോ. ഇടത്തരമോ ആയ താടിയെല്ലുകള്‍, ഇട ത്തരം താടിയെല്ലുകളോടുകൂടി സാമാന്യം കുനിഞ്ഞ മുഖം, നീണ്ടുയര്‍ന്ന തല, സാമാന്യ ത്തില്‍ അല്പംകൂടിയ ഉയരം - ദ്രാവിഡരുടെ ഈ പ്രത്യേകതകളെല്ലാം യൂറോപ്പോയ്ഡ്‌ വിഭാഗത്തിലും നീഗ്രോയ്ഡ്‌ വിഭാഗത്തിലും ഉള്‍പ്പെട്ട ചില ഗ്രൂപ്പുകള്‍ തമ്മില്‍ ചേര്‍ന്നതിന്റെ ലക്ഷണങ്ങളാണ്‌”. ആഫ്രിക്കന്‍ ജനതയും ദ്രാവിഡജനതയും തമ്മിലുളള ഭാഷ, സംസ്കാരികം, ശാരീ രികം എന്നീ ബന്ധങ്ങളാണ്‌ ചര്‍ച്ച ചെയ്തത്‌, ഇതോടൊപ്പം ഇരുപതാം നൂറ്റാണ്ടില്‍ വിക സിച്ചു വന്ന ഡി.എന്‍.എ. പഠനങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ ഈ രണ്ടു സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നു. പുരാതന മനുഷ്യന്റെ കുടിയേറ്റ ത്തെയും ഉത്ഭവത്തെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജനിതക നരവംശശാസ്ത്രം (Genitic Anthropology). മനുഷ്യന്റെ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക്‌ ഇരു പതാം നൂറ്റാണ്ടോടുകൂടിയാണ്‌ ഡി.എന്‍.എ. പഠനസാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ തുടങ്ങി യത്‌. ഏറ്റവും പുതിയ ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രലോകം, ആധുനിക മനുഷ്യന്റെ ഉത്ഭവം ര്രധാനമായും ആ(്രിക്കയിലാണെന്നും, അതിനുശേഷം ഏക ദേശം 60,000-70,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തെക്കേഷ്യ, ചൈന, ജാവ എന്നിവിടങ്ങളിലേക്കും പിന്നീട്‌ യൂറോപ്പിലേക്കും മനുഷ്യന്‍ കുടിയേറിയെന്നും കണ്ടെത്തുന്നു. ജെനോഗ്രഫഹിക്ക്‌ പ്രോജകടിന്‌ മേല്‍നോട്ടം സ്പെന്‍സര്‍ വെല്‍സ്‌ (Spensor wells) ലോകത്തിന്റെ പല ഭാഗ ത്തുള്ള മനുഷ്യന്റെ ഡി.എന്‍.എ. സാംപിളുകള്‍ പരിശോധിച്ച്‌ ഇപ്രകാരം നിഗമനത്തിലെ ത്തുന്നു; എല്ലാ ആധുനിക മനുഷ്യര്‍ക്കും പൊതുവായ ഒരു സ്ത്രീ പൂര്‍വ്വിക ണ്ടായിരുന്നു വെന്നും, അവര്‍ 14,0000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആഫ്രിക്കയിലാണ്‌ ജീവിച്ചിരുന്നത്‌. കൂടാതെ എല്ലാ പുരുഷന്മാര്‍ക്കും പൊതുവായ ഒരു പൂര്‍വ്വികനുണ്ടായിരുന്നുവെന്നും അവര്‍ 60000 വര്‍ഷ ങ്ങള്‍ക്കു മുമ്പ്‌ ആഥ്രിക്കയിലാണ്‌ ജീവിച്ചിരുന്നത്‌. ഇന്ത്യയിലും ഡി.എന്‍.എ പഠനങ്ങള്‍ വികസിച്ചു വരുന്നു, ഇന്ത്യയില്‍ നടക്കുന്ന ജനിതക പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ രണ്ടായി തരംതിരിക്കാം. ആദ്യത്തേത്‌ മുന്നോട്ടു വെയ്ക്കുന്നത്‌ ഇന്ത്യയിലെ ജനി തക സമഗ്രത (Inteഇrity)യെയും രണ്ടാമത്തേത്‌ വാദിക്കുന്നത്‌ പ്രത്യേക ജനിതക വൃ്ൃതിരി ക്തയെയുമാണ്‌. തുടര്‍ന്നുള്ള പഠനങ്ങളെല്ലാം, ഇന്ത്യയിലേക്ക്‌ ആധുനിക മനുഷ്യന്‍ (Homosapiens) കുടിയേറിപ്പാര്‍ത്തത്‌ ഏകദേശം 70,000-60,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്നും, അതിനടുത്ത 20,000 വര്‍ഷത്തില്‍ ശ്രീലങ്കയിലേക്കും കുടിയേറിയെന്നും കണ്ടെത്തുന്നു”. 44 OIA ds R Wes rile : t \ nF nme Ys Ry ‘\ , \ ( YJ ‘ എടുപ്പതല്‍ ആകുന്നതുപോലെയാണ്‌ “ഴ്‌ കാരം 'ട” കാരമായി മാറുന്നത്‌.” സംഘസാഹിതൃത്തില്‍ മാരന്‍ എന്ന പട്ടപേരോടുകൂടിയ മൂന്നു പാണ്ഡ്യരാജാക്കന്മാ രുണ്ട്‌, ഇലവന്തികൈ പള്ളിത്തുഞ്ചിയ നന്മാരന്‍ (പുറം. 55, 56, 57, 196, 198), കൂടാകാരത്ത്‌ തുഞ്ചത്ത്‌ മാരന്‍ വഴുതി (പുറം. 151,152), ചിത്തിരമാടത്ത്‌ തുഞ്ചിയ നന്മാരന്‍ (പുറം. 59) എന്നിവരാണവര്‍. ഇതിലെ ആദ്യത്തെ രാജാവായ ഇലവന്തികൈ”** ചേരിചാത്തിനാര്‍ എന്ന കവി “കടുമാന്‍മറ എന്ന്‌ ഇരവന്തികയെക്കുറിച്ച്‌ പുറം 198 ല്‍ 27-ാമത്തെ വരിയില്‍ പറയുന്നു ണ്ട്‌. ഇലവന്തികൈ പള്ളിതുഞ്ചിയ നന്മാരന്‍ താസൈ നെടുംഞ്ചെഴിയന്റെ കാലത്തും അദ്ദേ ഹത്തിന്റെ മരണശേഷവും ജീവിച്ചിരുന്നുവെന്ന്‌ സംഘംപാട്ടുകള്‍ സാക്ഷ്യം വഹിക്കുന്നു. കൂടാതെ ഇലവന്തികൈയെപറ്റിയും തലയ്ങ്കാനത്ത്‌ താസൈ നെടുചെഴിയനെപറ്റിയും നെടു നെല്‍വാടയില്‍ നക്കീരര്‍ പാടുന്നുണ്ട്‌. കൂടാതെ ചേരമാന്‍ മാന്ത്രഞ്ചേരലിരുമ്പൊറൈ പറ്റി പാടിയ (പുറം. 125) പേരിച്ചാത്തിനാല്‍ ഇലവന്തികൈയെപറ്റിയും (പുറം. 27) പാടിയിരിക്കു ന്നു. അതായത്‌ ഈ രാജാക്കന്മാരുടെ സമകാലീനനാണ്‌ കടുമാറന്‍, കടുമാറന്‍ എന്ന പാണ്ഡ്യ രാജാവിന്റെ ഭരണകാലം ഈ രാജാക്കന്മാരുടെ ഭരണകാലമായ ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ അവസാനവും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാകാം. 74 3.6.1.7 ഹത്തികുംബാശാസനം അശോകനുശേഷം മര്യവംശത്തിനു കീഴിലായ കലിംഗദേശത്തില്‍ ബി.സി. 176 മുതല്‍ 163 വരെ കാരവേലന്‍ എന്ന രാജാവ്‌ ഭരിച്ചിരുന്നു. കാരവേലന്റെ പതിനൊന്നാമത്തെ ഭരണവര്‍ഷത്തില്‍ അവിടെയുണ്ടായിരുന്ന നൂറ്റിപതിമൂന്നോളം വര്‍ഷം പഴക്കമുള്ള തമിഴ്‌ സംഘത്തെ നശിപ്പിച്ചെന്നും, ഈ സംഘത്തില്‍ ചേരര്‍, ചോഴര്‍, പാണ്ഡ്യര്‍, അതിയന്‍ എന്നി വര്‍ ഉണ്ടായിരുന്നുവെന്നും അതിയാനെ പാണ്ഡ്യരുടെ കീഴില്‍ കൊണ്ടുവന്നെന്നും ഈ ശാസ നത്തില്‍ പറയുന്നു.” ഈ ശാസന പ്രകാരം ബി.സി. 278 മുതല്‍ ബി.സി. 15 വരെ തമി ഴ്സംഘം കലിംഗദേശത്തില്‍ ഉണ്ടായിരുന്നുവെന്ന്‌ മനസ്സിലാക്കാം. മര്യപ്പടയോട്‌ ചേരന്‍ ചെങ്കുട്ടുവനും, ആര്യപ്പടയെ ജയിച്ച നെടുഞ്ചെഴിയനും വടക്കു നിന്നുള്ള ്രതിരോധത്തില്‍ നിന്ന്‌ തമിഴകത്തെ സംരക്ഷിച്ചവരാണ്‌. പരസ്പരം പോരാടിയെങ്കിലും വടക്കുനിന്നുള്ള (alo രോധത്തെ നേരിടാന്‍ ഇവര്‍ കൈകോര്‍ത്തിരുന്നു. ഇതിനുള്ള തെളിവുകള്‍ സംഘകൃതിക ളില്‍ കാണാം. ബി.സി. രണ്ടാം നൂറ്റാണ്ടിലെ മാമൂലരാര്‍ എന്ന കവി അകം 31-0൦ പാട്ടില്‍ പാടുന്ന വരികള്‍ ഇതിനുദാഹരണമാണ്‌. 1) “ചെന്റാര്‍ അന്‍പുഇലര്‍ - തോഴി! വെന്റിയൊടു.......” (12) 2) “തമിഴ്കെഴു മുവര്‍കടക്കും” മൊഴിപെയര്‍ തേ എത്ത പല്‍മലൈ ഇരുന്തേ” (14-15) 3.6.1.8 വേള്‍വിക്കുടിചെപ്പേട്‌ മധുര ജില്ലയിലെ വേള്‍വിക്കുടിയില്‍ നിന്നാണ്‌ ഈ ചെപ്പോട്‌ കണ്ടെത്തിയത്‌. രാജാ വിനെപ്പറ്റിയുള്ള സ്തുതി പാടലോടുകൂടി (മെയ്യ്കീര്‍ത്തി) ആരംഭിക്കുന്ന ഈ ചെപ്പേടില്‍ ആകെ പത്ത്‌ ഏടുകളാണുള്ളത്‌. ഇതില്‍ ആദ്യ പുറത്തിലും അവസാനത്തെ ഏടിന്റെ പുറ കിലും ഒന്നും എഴുതാതെ വിട്ടിരിക്കുകയാണ്‌. ചെപ്പേടിലെ അക്ഷരങ്ങള്‍ക്ക്‌ കോട്ടം തട്ടാതി രിക്കാനാണ്‌ ഇര്രകാരം ചെയ്യുന്നത്‌. ഇങ്ങനെ പതിനെട്ടു പുറങ്ങളിലായി നൂറ്റിഅമ്പത്തഞ്ച്‌ വരികള്‍ ഉള്‍ക്കൊളളുന്നു. ഇതിലെ മെയ്്കീര്‍ത്തി സംസ്കൃത ഭാഷാ ഗ്രന്ഥാക്ഷരത്തിലും മറ്റുള്ള ഭാഗം തമിഴ്ഭാഷ വട്ടെഴുത്തിലും എഴുതിയിരിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ര്രധാ ന്യം ചെന്ന ചെപ്പേടാണിത്‌. മെയ്യ്ക്കീര്‍ത്തിയില്‍ ഏഴ്‌ പരമ്പരയെപ്പറ്റി പറഞ്ഞിരിക്കുന്നു. ജടില പരാന്തക നെടുഞ്ചടയന്‍ അദ്ദേഹത്തിന്റെ 30-ാം ഭരണത്തിന്റെ മൂന്നാം വര്‍ഷം (എ. ഡി.770) എഴുതി ചെപ്പേടാണിത്‌. നെടുഞ്ചെടിയന്റെ കാലത്ത്‌ ബ്രാഹ്മണര്‍ താമസിച്ചിരുന്ന പ്രദേശവും രാജാവ്‌ തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ബ്രാഹ്മണര്‍ ഈ പ്രദേശം തങ്ങള്‍ക്ക്‌ ദാനം കിട്ടിയതാണെന്ന്‌ അറിയിക്കുകയും രാജാവ്‌ ഇതിന്‌ രേഖയുണ്ടോ എന്ന്‌ ചോദിക്കു കയും അതിനുത്തരമായി നച്ചിങ്കന്‍ എന്ന ്രാഹ്മണന്‍ പാരമ്പര്യമായി കൈമാറി വന്ന ദാന രേഖകള്‍ രാജാവിനെ കാണിക്കുകയും അതില്‍ സംഘകാലഘട്ടത്തിലെ രാജാവായ മുതുകു ടുമി പെരുവഴുതി ഈ ബ്രാഹ്മണര്‍ക്ക്‌ കൊടുത്ത ദാനമാണിതെന്ന്‌ രാജാവിനെ ബോധ്യപ്പെ ടുകയും, രണ്ടാമതും ആ പ്രദേശം അവര്‍ക്കുതന്നെ ദാനമായി കൊടുക്കുന്നതുമാണ്‌ വേള്‍വി കുടി ചെപ്പേട്‌.” ഈ ചെപ്പേടില്‍ നിന്ന്‌ പാണ്ഡ്യരാജ്യത്തില്‍ സംഘകാലത്തിനുശേഷം ഭരണ മാറ്റം സംഭവിച്ചിരുന്നുവെന്ന്‌ മനസിലാക്കാം. ie) 3.6.1.9 ചിന്നമണൂര്‍ ചെപ്പേട്‌ എ.ഡി. പത്താം ശതകത്തിലെ രാജസിംഹപാണ്ഡ്യന്റെ ചിന്നമണൂര്‍ ചെപ്പേടില്‍ തമിഴ്‌ സംഘത്തിന്റെ സാമാന്യ സ്വഭാവം വിവരിക്കുന്നു; “ഉളമിക്കതി അതനാല്‍ ഒണ്ടമിഴും ഒണ്ടമിഴും വടമൊഴിയും പൊഴുതറത്താന്‍ ആരായത്‌ പണ്ടിതരിൽ മേല്‍ തോന്‍റിയും” അതായത്‌ സംസ്കൃതത്തിലുള്ള കൃതികളുടെയും മനോഹരമായ തമിഴ്‌ കൃതികളുടെയും കുറ്റങ്ങളും കുറവുകളും ബുദ്ധി, ധര്‍മ്മ ശാസ്ത്രതത്ത്വങ്ങള്‍ എന്നിവ ഗ്രയോഗിച്ചു കണ്ടുപിടി ക്കുവാന്‍ ചുമതലയുള്ള പണ്ഡിതസഭ പാണ്ഡ്യരാജാവ്‌ സ്ഥാപിച്ചു എന്നാണ്‌ ഈ ചെപ്പേടില്‍ പറയുന്നത്‌. ഈ ചെപ്പേടിലെ വിവരങ്ങളും മണിമേഖലയിലെ വിവരങ്ങളും വടക്കേന്ത്യയി ലെയും തമിഴകത്തിലെയും ബനദ്ധന്മാര്‍ തമ്മില്‍ അന്നു പുലര്‍ത്തിവന്ന ഗാഡമായ ബന്ധ ങ്ങളും വടക്കേന്ത്യയുമായി മധുരസംഘത്തിനുണ്ടായിരുന്ന സമ്പര്‍ക്കങ്ങളുമാണ്‌ സൂചിപ്പി ക്കുന്നത്‌.” 3.6.2 നാണയങ്ങള്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ മനസ്സിലാക്കാനുതകുന്ന മികച്ച ്രാചീന രേഖക ളാണ്‌ നാണയങ്ങള്‍. തമിഴകത്തില്‍ നിന്നും കണ്ടെത്തിയ നാണയങ്ങളില്‍ ഭൂരിഭാഗവും വിദേശനാണയങ്ങളാണ്‌.തദ്ദേശിയമായുള്ളവ കുറവാണെങ്കിലും ആമൂല്യചരി്ര നിര്‍മ്മാണ രേഖകളുമാണ്‌. ഇവയില്‍ പഠന മേഖലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നാണയങ്ങള്‍ മാ്രം താഴെ ചേര്‍ക്കുന്നു; 3.6.2.1 പാണ്ഡ്യപ്പെരുവഴുതി ബി.സി. രണ്ടാം ശതകത്തിലെ പാണ്ഡ്യപെരുവഴുതിയുടെ നാണയത്തില്‍ തമിഴ്‌ ബ്രാഹ്മി യില്‍ പെരുവഴുതി എന്നെഴുതിയിരിക്കുന്നു. ചെമ്പിലുണ്ടാക്കിയ ഈ നാണയത്തിന്റെ ഒരു വശം ഇടതുവശം നോക്കി നില്‍ക്കുന്ന കുതിരയും മറുവശം രണ്ടു മീനുമാണ്‌. 3.6.2.2 ചേരര്‍ ഇരുമ്പൊറൈ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ചെമ്പുകൊണ്ടു നിര്‍മ്മിതമായ ചേരന്‍ ഇരുമ്പൊറൈ യുടെ നാണയത്തില്‍ തമിഴ്‌ ്രാഹ്മിയില്‍ “കൊല്ലിപ്പുറൈ” എന്ന്‌ എഴുതിയിരിക്കുന്നു. ഈ നാണയത്തിന്റെ ഒരു വശം രാജാവ്‌ നില്‍ക്കുന്നതായും ചുറ്റും കൊല്ലിപ്പുറൈ എന്ന്‌ എഴുതി യിരിക്കുന്നു. ഇതേ കാലഘട്ടത്തിലെ മറ്റൊരു നാണയത്തില്‍ ‘കൊല്ലിരുമ്പൊറൈ' എന്ന്‌ എഴുതിയിരിക്കുന്നു. 3.6.2.8 മാകോതൈ എ.ഡി. മൂന്നാം നൂറ്റാണ്ടിലെ നാണയത്തില്‍ ചേരരാജാവായ മാകോതൈയുടെ അര്‍ദ്ധാ കാര ഒരു വശത്തും മറുവശത്ത്‌ “മാകോതൈ” എന്ന്‌ തമിഴ്‌ ്രാഹ്മിയില്‍ എഴുതിയിരിക്കു കയും ചെയ്തിരിക്കുന്നു. വെള്ളിയിലാണ്‌ ഈ നാണയം ഉണ്ടാക്കിയിരിക്കുന്നത്‌. ഇതേ 16 പോലുള്ള വെള്ളിയില്‍ തീര്‍ത്ത എ.ഡി. മൂന്നാം നൂറ്റാണ്ടിലെ ഒരു നാണയത്തില്‍ ബ്രാഹ്മി യില്‍ കൂട്ടുവാന്‍ കോതൈ എന്നും മറുവശത്ത്‌ രാജാവിന്റെ അര്‍ദ്ധാകാരവും കാണാം. 3.6.2.4 ചേന്തന്‍ എ.ഡി.മൂന്നാം നൂറ്റാണ്ടിലെ ചേന്തന്റെ തമിഴ്‌ ്രാഹ്മിയിലെഴുതിയ നാണയത്തില്‍ അതിനന്‍ എതിനന്‍ ചേന്തന്‍ എന്ന്‌ ഒരു വശത്തും ആറോടുകുടി കുന്നുള്ള ചിഹം മറുവ ശത്തും ചേര്‍ത്തിരിക്കുന്നു. സംഘം കൃതികളിലുള്ള രാജാക്കന്മാരാണ്‌ ഈ നാണയങ്ങ ളിലെല്ലാം പരാമര്‍ശിച്ചിരിക്കുന്നത്‌*. സഘകാല നിര്‍ണയവുമായി ബന്ധപ്പെട്ട ചേരനാണയ ങ്ങളുടെ വിശദവിവരങ്ങള്‍ അനുബന്ധം രണ്ടില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്‌. 3.6.8 സ്മാരകങ്ങള്‍ സംഘസാഹിത്യത്തിലെ സൂചനകളനുസരിച്ചു മഹാശിലാസ്മാരകങ്ങളാണ്‌ അന്നു ണ്ടായവര്‍ പിന്തുടര്‍ന്നു വന്നതെന്ന്‌ പറയാം.” മൃതാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്നതിന്‌ ഉപയോഗിക്കുന്നു. + കല്ലറകള്‍ : (Dolmenoid Cists): മൃതാവിശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്നതിന്‌ ഉപയോ ഗിക്കുന്നവയാണ്‌ കല്ലറകള്‍. ഈ കല്ലറകളെ സാധാരണയായി ഒരു മൂടുകല്ലുകൊണ്ട്‌ മൂടിയിരിക്കും, മുടിക്ക്‌ ദ്വാരമുണ്ടായിരിക്കും. + മേശക്കല്ലുകള്‍: (Capstone Flush) മൃതാവശിഷ്ടങ്ങള്‍ ഒരു വലിയ മണ്‍ ഭരണിയില്‍ നിക്ഷേപിച്ച്‌ നിലത്തു കുഴിച്ചിടുകയും മീതെ ഒരു പരന്ന കല്ലുവയ്ക്കുകയും ചെയ്താല്‍ അതിനെ മേശക്കല്ലെന്ന്‌ പറയും. മേശക്കല്ലിന്റെ മധ്യഭാഗത്ത്‌ ദ്വാരം കാണാം. + കല്‍ഡവൃത്തങ്ങള്‍: (Stone Circles): മൃതശരീരങ്ങള്‍ അളിഞ്ഞുപോകുന്നതിനും പക്ഷി മൃഗാദികള്‍ ഭക്ഷിക്കുന്നതിനും വേണ്ടി നിക്ഷേപിക്കുന്ന ശ്മശാനങ്ങളാണ്‌ കല്‍വ്യ ത്തങ്ങള്‍. 4 കുടക്കല്ലുകള്‍ : (Umbrella stones): പരേതന്റെ അവശിഷ്ടങ്ങള്‍ മറവുചെയ്തതിനും മീതെ ശീലകൊണ്ടുള്ള കാലുകള്‍ നാട്ടി അവയ്ക്കുമീതെ വൃത്താകാരത്തിലുളള കൂമ്പാര കല്ല്‌ ്രതിഷടിക്കുന്നതായാല്‍ അതിനെ കുടക്കല്ല്‌ എന്നു പറയുന്നു. + തൊപ്പിക്കല്ല്‌ (Hood stones): വ്ൃത്താകാരത്തിലുള്ള കൂമ്പാരകല്ല്‌ നിലത്തുപതിഞ്ഞി രുന്നാല്‍ അതിനെ തൊപ്പിക്കല്ലെന്ന്‌ വിളിക്കുന്നു. + നടുക്കല്‍ അഥവാ പുളിച്ചിക്കല്ലുകള്‍ (Menhirs) : മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകളാണ്‌ നടുക്കല്‍. + നന്നങ്ങാടികള്‍ അഥവാ താഴികള്‍ (Urnburialട); പരേതന്റെ ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്ന മണ്‍ ഭരണികളാണ്‌ നന്നങ്ങാടികള്‍. എന്നിവയാണ്‌ പ്രധാനമായും മഹാശിലാസംസ്ക്കാരത്തിന്റെതായി നിലകൊളളുന്ന ത്‌.” ലഭിച്ചിട്ടുള്ള സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും കാര്‍ബണ്‍സഡേ്റിങ്ങ്‌ തുട ങ്ങിയ ശാസ്ത്രീയ അപ്ര്രഥനത്തിലൂടെ ഇരുമ്പുയുഗവും മഹാശിലാസംസ്ക്കാരവും തമിഴ കത്തില്‍ ആരംഭിച്ചത്‌ 9-8 ബി.സി.യിലാണെന്ന്‌ നിസ്സംശയം പറയാം കൂടാതെ അത്‌ ചില മാറ്റങ്ങളോടെ ബി.സി. ഒന്നുവരെ നീണ്ടുനില്‍ക്കുകയും ചെയ്തു. 77 മഹാശിലാസംസ്കാരത്തിലെ താഴി (Buia) യെക്കുറിച്ച്‌ സംഘം കൃതികളില്‍ പരാ മര്‍ശങ്ങളുണ്ട്‌. പരന്താഴി എന്നതിനെ പറ്റി അകനാനൂറ്‌ 29, 49, 55 കുറുന്തൊകൈ 393- യിലും മുതുക്കാടിനെ പറ്റി അകനാനൂറ്‌ 129, 275 പുറനാനൂറിലെ 356ാം പാട്ടിലും പരാമര്‍ശങ്ങളുണ്ട്‌. മുതുക്കാട്‌ എന്നാല്‍ ശ്മശാനമാണ്‌ (ലല) സംഘകാല കൃതികളില്‍ സ്മാരകങ്ങളെ എപ്രകാരമാണ്‌ വ്യവഹരിച്ചിരുന്നതെന്ന്‌ വ്യക്തമല്്യം പക്ഷേ മണിമേഖല എന്ന കൃതിയില്‍ നിന്ന്‌ ശവസംസ്ക്കാര രീതിയെക്കുറിച്ചുളള വ്യക്തമായ ധാരണ ലഭിക്കുന്നുണ്ട്‌. ചുടുവോര്‍ ഇടുവോര്‍ തൊടുകഴിപ്പടുപ്പോര്‍ താഴ്വായിന്‍ അടൈപ്പോര്‍ താഴിയില്‍ കവിപ്പോര്‍”* ശവം കത്തിക്കു ന്നവരും, കുഴിച്ചിടുന്നവരും, കളയുന്നവരും നന്നങ്ങാടികളില്‍ അടക്കുന്നവരുമുണ്ടെന്നും ഈപാ SJ പറയുന്നു ഇതിനു സമാനമായ ഒരു പാട്ട്‌ പുറനാനൂറിലും കാണുന്നുണ്ട്‌: ഇടുക ഒന്‍റോ ചുടുക ഒന്‍റോ. പതുവഴിപ്‌ പടുകവെന്‍റോ (പുറം:239:20-21) ഇതില്‍ ഇടുക എന്നത്‌ ശവം കുഴിച്ചിടുന്നതിനെയും ചുടുക എന്നത്‌ ശവം കത്തിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ആക്രമണങ്ങളില്‍ മരിച്ച യോദ്ധക്കളുടെ സ്മാരകങ്ങളാണ്‌ നടുക്കല്ലുകള്‍, നടുക്കല്ലുകളാണ്‌ പിന്നീട്‌ വീരക്കല്ലുകളായി മാറുന്നത്‌. തൊലള്‍ക്കാപ്പിയത്തിലെ പൊരുളധികാരം. 25ല്‍ സ്മാര കങ്ങളെപ്പറ്റി പറയുമ്പോള്‍ അതില്‍ നടുകത്കൂടി വരുന്നുണ്ട്‌. “കച്ചികാല്‍ കോല്‍നിര്‍പാടൈനടുകല്ല്‌. ചിറ്റര്‍റ്റാകു ചിറപ്പിന്‍ പെരുമ്പാടൈപാഴത്തല്‍” ഇപ്രകാരമുള്ള സംഘസാഹിത്യത്തിലെ സൂചനകളും കണ്ടെത്താന്‍ കഴിഞ്ഞ സ്മാര കങ്ങളും ഇരുമ്പുയുഗ, മഹാശിലസംസ്ക്കാരത്തിന്റെതാണ്‌. ബി.സി. 4 മുതല്‍ എ.ഡി. 4 വരെ യുള്ള കാലഘട്ടങ്ങളിലുള്ളവയാണിവ. ദക്ഷിണേന്ത്യയിലെ സ്മാരകങ്ങളെ വിശദമായി പഠിച്ച കെ.രാജന്‍ സംഘകാല സ്മാര കങ്ങളെ ഇപ്രകാരം തരംതിരിക്കുന്നു. 1. ആദ്യത്തെ ഘട്ടത്തില്‍ (ബി.സി. അഞ്ചാംനൂറ്റാണ്ട്‌) മഹാശില സ്മാരകമായ “പതുക്കൈ” (Cist/dolmen) മറവര്‍, കാനവര്‍ എന്നീ വിഭാഗക്കാര്‍ അമന്പെ യ്ത്തില്‍ മരിച്ചാല്‍ ഉണ്ടാക്കുന്നത്‌. (അകം. 109, 157, 215, 231) 2. രണ്ടാം ഘട്ടത്തില്‍ (ബി.സി. 3-2 നൂറ്റാണ്ട്‌) മഹാശിലാസ്മാരകമായ നടു ക്കല്‍. കാലിയക്രണങ്ങളില്‍ മരിക്കുന്നവര്‍ക്കുവേണ്ടി അവരുടെ മൃതശരീരം കുഴിച്ചിടുന്നതിനു മുകളില്‍ നാട്ടുന്നതാണ്‌ നടുക്കല്‍. (അകം. 67, പുറം. 264) 3. മൂന്നാംഘട്ടം (എ.ഡി. 1-2 നൂറ്റാണ്ടു സ്മാരകശിലയായ നടുക്കല്ല്‌ ഈ കാല ഘട്ടത്തില്‍ വളരെക്കൂടുതല്‍ ഉണ്ടായി. 4. നാലാംഘട്ടത്തില്‍ (എ.ഡി. 3-4 നൂറ്റാണ്ട്‌) ഈ കാലഘട്ടത്തിലെ നടുക്കല്ലിന്‌ മുന്‍ഘട്ടത്തേക്കാള്‍ വലിപ്പം കുറവാണ്‌” 78 മറവര്‍, കാനവര്‍ എന്നിവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ സ്മാരകങ്ങളില്‍ “പതുക്കൈ'യുടെ കാലാന്തരത്തിലുള്ള രൂപാന്തരമാണ്‌ നടുക്കല്ലായി മാറിയെന്ന്‌ മനസിലാ ക്കാം. ഇങ്ങനെയുള്ള സ്മാരകങ്ങള്‍ അതിയാമന്‍, നന്നന്‍, മലയാമന്‍ എന്നിവര്‍ ഭരിച്ചിരുന്ന ഇന്നത്തെ ധര്‍മ്മപുരി തിരുവണ്ണാമല എന്നിവിടങ്ങളില്‍ നിന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.” അകനാനുറിലെ 6്ാമത്തെ പാട്ടിലും ഇതിനെ സാധുകരിക്കുന്ന തെളിവുകളുണ്ട്‌. 3.6.4. വിദേശസൂചനകള്‍ ഒരു രാജ്യത്തിന്റെ സാംസ്കാരികമായ അഭിവൃദ്ധിയുടെ മികച്ച ഉദാഹരണങ്ങളാണ്‌ ആ രാജ്യത്തെപറ്റിയുള്ള വിദേശ സൂചനകള്‍. വാണിജ്യവും സഞ്ചാരികളുമായുള്ള ബന്ധ ങ്ങള്‍വഴിയാണ്‌ പ്രധാനമായും വിദേശ സൂചനകള്‍ ചരിത്രത്തില്‍ എഴുതപ്പെടുന്നത്‌. പ്രാചീന തമിഴകത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ബന്ധങ്ങളും ്രധാനപ്പെട്ടതാണ്‌. ബി.സി. നാലായിരം മുതല്‍ക്കേയുള്ള വാണിജ്യബന്ധം തമിഴകത്തിനുണ്ട്‌. തമിഴത്തെക്കുറിച്ചുളള വിദേശ ബന്ധങ്ങളില്‍ ഏറ്റവും (പധാനപ്പെട്ടവ താഴെ വിവരിക്കുന്നു; 3.6.4.1. ബാബിലോണിയ ബി.സി. 4000 ത്തില്‍ സുമേറിയയുടെ രാജധാനിയും ബാബിലോണിയയുടെ തുറമു ഖവുമായിരുന്ന “൬൪” എന്ന നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന്‌ തമിഴകത്തില്‍ നിന്ന്‌ കയറ്റുമതി ചെയ്ത തേക്കുതടി കാണുന്ന ബാബിലോണയായില്‍ നിന്നു കണ്ടെത്തിയ മസ്ലിന്‍ തുണിയില്‍ “സിന്ധു” എന്ന്‌ എഴുതിയിരിക്കുന്നു. തുളു, കന്നഡ, സിന്ധി എന്നീ ഭാഷകളില്‍ ഈ പദം തുണിയെയും തമിഴില്‍ “സിന്ധു” എന്ന പദം കൊടിയെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ബാബിലോണിയായില്‍ നിന്നും കണ്ടെത്തിയ ഈ തുണി തെക്കേന്ത്യയില്‍ നെയ്തതാകാം എന്ന്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.” ബാബിലോണിയായിലെ നിപ്പൂരില്‍ നിന്ന്‌ കണ്ടെ ത്തിയ മറ്റ്‌ രേഖകളും ദക്ഷിണേന്ത്യയുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്‌. 3.6.4.2. ഇനജിപ്ത്‌ ബി.സി. 3000 ല്‍ ഈജിപ്തിലെ ദേവാരാധനയ്ക്കുള്ള സുഗന്ധദ്രവ്യങ്ങളും, വിലകുൂ ടിയ രത്നങ്ങളും തെക്കേന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തതാണ്‌. പില്‍ക്കാലത്ത്‌ ബി. സി. 1500-1350 കാലഘട്ടത്തില്‍ ദന്തത്തില്‍ ഉണ്ടാക്കപ്പെട്ട ശില്പങ്ങളും തമിഴകത്തില്‍ നിന്ന്‌ കയറ്റുമതി ചെയ്തിരുന്നു.” 3.6.4.3. ജൂതര്‍ ബി.സി 2000 ല്‍ ഹീബ്രു സന്യാസികള്‍ അഭിഷേകത്തിനുപയോഗിച്ചിരുന്ന തൈല ത്തില്‍ കറുകപ്പെട്ട ഉപയോഗിച്ചിരുന്നു. മോസമ്പ്‌ എന്ന രാജാവ്‌ (ബി.സി 1490) ഈശ്വരാരധ നയ്ക്ക്‌ ഏലക്കായും പാലസ്തീനിലെ സോളമരാജാവ്‌ (ബി.സി 962-930) ചന്ദനം, മയില്‍, കുരങ്ങ്‌ എന്നിവയും ഉപയോഗിച്ചിരുന്നു. കൂടാതെ ഷീബാരാജ്ഞി സോളമരാജാവിന്‌ കാഴ്ചവ ച്ചത്‌ ഏലം, കറുകപ്പട്ട എന്നിവയാണ്‌. ബൈബിളിലെ “തൂകി” എന്നാണ്‌ മയല്‍പിീലിക്ക്‌ പകരം കൊടുത്തിരിക്കുന്ന പദം. “തൊകൈ” എന്ന പദത്തില്‍ നിന്നാണ്‌ “തൂകി” എന്ന പദം ഉണ്ടായത്‌. ഭാഷപരമായ ഈ അടുപ്പവും സൂചിപ്പിക്കുന്നത്‌ തമിഴകത്തിന്‌ വളരെ പണ്ടുതന്നെ ഈ രാജ്യങ്ങളോട്‌ വാണിജ്യബന്ധം ഉണ്ടയെന്നാണ്‌.” 79 3.6.4.4. അസീറിയ ബിസി. 727-722 കാലഘട്ടത്തിലെ അസിറിയിലെ ഷാല്‍മെന്‍കേ എന്ന രാജാവ്‌ ഇന്ത്യയില്‍ നിന്ന്‌ ആനകളെ ഇറക്കുമതി ചെയ്തിരുന്നു. ചേരനാട്ടില്‍ നിന്നാകാം ആനകളെ ഇറക്കുമതി ചെയ്തിരുന്നതെന്ന്‌ കരുതാമെന്ന്‌ പുരുഷോത്തം പറയുന്നു.” 3.6.4.5. നെപുസ്റ്റനെതര്‍ ജെറുസെലം നശിപ്പിച്ച്‌ പൂതരെ കീഴ്പ്പെടുത്തിയ നെപുസ്റ്റനെതര്‍ (ബി.സി. 604 -562) തന്റെ കൊട്ടാരനിര്‍മ്മിതിക്കുവേണ്ടി ഉപയോഗിച്ച അകില്‍തൂണണ്‍ (Ceder Bea) തമിഴ കത്തു നിന്ന്‌ കയറ്റുമതി ചെയ്തതാണ്‌.” 3.6.4.6 ഗ്രീക്ക്‌ ബി.സി. ആറാം നൂറ്റാണ്ടോടുകൂടി ഗ്രീക്കിലേക്ക്‌ കയറ്റുമതി ചെയ്ത അരിചി (അരി), ഇഞ്ചിവേര്‍ (ഇഞ്ചി), കറുവ (ലവങ്കം) എന്നിവ ഗ്രീക്ക്‌ ഭാഷയില്‍ അരുസാ, ജിഞ്ചിബേര്‍, കര്‍പിയന്‍ എന്നിങ്ങനെ ചിലവൃത്യാസത്തോടെ നിലനില്‍ക്കുന്നു. ഈ വിധമുള്ള ഭാഷാസ വാധീനം വാണിജ്യബന്ധം മൂലമാണ്‌ സാദ്ധ്യമായത്‌.” 3.6.4.7. ടോളമി രാജാക്കന്മാര്‍ ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്ത്‌ ഭരിച്ചിരുന്ന ടോളമി രണ്ടാമന്റെ നാണയം കരിവലറന്തനല്ലൂരില്‍ നിന്നുകണ്ടെത്തിയിട്ടുണ്ട. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ വാണിജ്യ കാര്യങ്ങളെ തിയന്ത്രിക്കാന്‍ ഒരു അധികാരിയെ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ബി.സി. ആദ്യശതകങ്ങളില്‍ ഈജിപ്തു ഭരിച്ചിരുന്ന ഷീബാരാജ്ഞി അണിഞ്ഞി രുന്ന പവിഴവും ഇവിടുന്ന്‌ കയറ്റുമതി ചെയ്തതാണ്‌.” എ.ഡി. ആദ്യ നൂറ്റാണ്ടുകളില്‍ വിദേശങ്ങളുമായി തമിഴകത്തിനുള്ള ബന്ധം പ്രധാന മായും ചരിശ്രകാരന്മാരുടെ കുറിപ്പുകളില്‍ നിന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ഈജിപ്തുഭരി ച്ചിരുന്ന ടോളമിയെ കീഴടക്കിയ റോമാസാഗ്രാജ്യം തമിഴകവുമായുള്ള വ്യാപാരബന്ധം കൈയ്യ ടക്കുകയും വ്യാപാരാലോകത്ത്‌ അവരുടെ മേല്‍ക്കോയ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഭൂമി ശാസ്ത്ര യാത്രകാരില്‍ നിന്നും, വാണിജ്യ സഞ്ചാരികളില്‍ നിന്നുമുള്ള കുറിപ്പുകളില്‍ നിന്നും യാത്രാരേഖകളില്‍ നിന്നുമാണ്‌ തെക്കേ ഇന്ത്യയും മറ്റ്‌ ഇന്ത്യന്‍ ദേശങ്ങളും തമ്മിലുള്ള വാണി ജ്യബന്ധം എപ്രകാരമായിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. 3.6.4.8. സ്ട്രാബോ ബി.സി. 64 മുതല്‍ എ.ഡി 21 വരെ ജീവിച്ചിരുന്ന ഭൂമിശാസ്ത്രകാരനാണ്‌ സ്ട്രാബോ. റോമാസാഗ്രാജ്യത്തിന്റെ യുവരാജാവായി ആഗസ്റ്റസ്‌ കിരീടധാരണം ചെയ്യുന്ന സമയത്ത്‌ പാണ്ഡ്യ രാജ്യത്തില്‍നിന്ന്‌ റോമിലേക്ക്‌ ഒരു ദൂതനെ അയച്ചെന്നും, പാണ്ഡ്യരാജ്യത്തിന്റെ രാജധാനി ആദ്യം “കൊര്‍ക്കൈ” എന്ന സ്ഥലത്തായിരന്നുവെന്നും പിന്നീട്‌ മധുരയിലേക്ക്‌ മാറ്റിയെന്നും, ആര്‍മസ്‌ തുറമുഖത്തില്‍ നിന്ന്‌ 120 പടക്കപ്പലുകള്‍ ചേരതുറമുഖത്തെ ലക്ഷ്യം വച്ച്‌ പോകു ന്നുവന്നു അദ്ദേഹത്തിന്റെ ഭൂമിശാസ്ത്രഗ്രന്ഥത്തില്‍ കുറിക്കുന്നു.” 80 3.6.4.9 പ്ലിനിയസ്‌ സെക്കന്‍ഡന്‍സ്‌ എ.ഡി. 77 ല്‍ എഴുതപ്പെട്ട പ്ലിനിയുടെ യാത്രാക്കുറുപ്പില്‍, ഇന്ത്യയില്‍ എത്തിച്ചേരാ നുള്ള എളുപ്പവഴി കണ്ടുപിടിച്ചതിനുശേഷം വര്‍ഷംതോറും സമുദ്രയാത്രകള്‍ നടന്നിരുന്നു വെന്നും, ഒസിലസ്‌ എന്ന സ്ഥലത്തു നിന്ന്‌ പുറപ്പെട്ട 40 ദിവസത്തിനകം മുസിരിയില്‍ എത്തി ച്ചേരാമെന്നും കച്ചവടം ചെയ്ത്‌ ഡിസംബര്‍ മാസം ഈജിപ്തിനെ ലക്ഷ്യം വച്ച്‌ തിരിക്കാ മെന്നും പറയുന്നു. മുസരിയെ ഭരിച്ചിരുന്നത്‌ ചേരര്‍ ആയിരുന്നുവെന്നും, ബരക്കെ എന്ന്‌ വിളിക്കുന്ന തുറമുഖം നെയാസിണ്ടി എന്ന നാട്ടിലുളളതാണെന്നും ഈ നാടിന്റെ രാജാവായ പാണ്ഡ്യന്‍ ഈ തുറമുഖത്തില്‍ നിന്ന്‌ വളരെ അകലെയുള്ള മധുരയിലാണ്‌ താമസിക്കുന്ന തെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. കൂടാതെ കൊട്ടാരയില്‍ നിന്നും തോണിയില്‍ കുരു മുളക്‌ ബരക്കെയിലേക്ക്‌ കൊണ്ടുവരുന്നുവെന്നും ഇന്ത്യയില്‍ നിന്ന്‌ എത്തിച്ചേരുന്ന ചരക്കു കള്‍ നൂറ്‌ മടങ്ങ്വിലയില്‍ റോമില്‍ വിറ്റഴിക്കുന്നുവെന്നും, ഓരോ വര്‍ഷവും ഇന്ത്യയുമായുള്ള വാണിജ്യത്താല്‍ അഞ്ചരക്കോടി ചെസ്ടര്‍ പണം വിദേശനാണ്യമായി ലഭിക്കുന്നുവെന്നും ദ്ലിനിതുടര്‍ന്ന്‌ പറയുന്നു”. 3.6.4.10 പെരിപ്ലസ്‌ എറിശ്രയന്‍സി തെക്കേ ഇന്ത്യയിലേക്ക്‌ കടലിലൂടെയുള്ള യാത്രമാര്‍ഗ്ഗം വിവരിക്കുന്ന ഗ്രന്ഥമാണി ത്‌. ഏസി. 80 ല്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവാരെന്ന്‌ വ്യക്തമല്ല. ഈ കൃതി യില്‍, ദമരിക്കയി (തമിഴകം)ലുള്ള ചേരപുത്രരുടെ നാട്ടിലുള്ള മുചിരി, പാണ്ഡ്യ നാട്ടിലുള്ള നെല്‍ക്കിണ്ടാ എന്നിവിടങ്ങളില്‍ നിന്ന്‌ കുരുമുളക്‌ സുഗന്ധദ്രവ്യങ്ങള്‍, ഈഷധസസ്യങ്ങള്‍, മുത്ത്‌, മണി, ദന്തം, പട്ട്‌ ആമത്തോട്‌ മുതലായവ കാവേരി പുമ്പട്ടത്തിലുളള കമാര, പൊതു ക, പുതുച്ചേരി, ചോപട്ടണം* എന്നിവിടങ്ങളില്‍വച്ച്‌ റോമാകപ്പലില്‍ ഏറ്റികൊണ്ടു പോകു ന്നുവെന്നും, ഭാരതത്തിന്‌ ദമരികെ (തമിഴകം) ആരിയകേ എന്നു രണ്ടു പിരിവുണ്ടെന്നും കുമരി മുനമ്പിലെ ക്ഷേത്രാചാരങ്ങളെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.” 3.6.4.11 കൃനഡിയസ്‌ ടോളമേയ്‌സ്‌ എ.ഡി. 95-162 കാലഘട്ടത്തില്‍ അലക്സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ടോളമിയുടെ സഞ്ചാരഭൂമിശാസ്ത്രത്തില്‍ നിന്നും തമിഴകത്തിലെ ദേശങ്ങളുടെ ഏകദേശചിത്രം ലഭിക്കും മുംബൈ മുതല്‍ കന്യാകുമാരി നീണ്ടുകിടക്കുന്നതും ഭാരതീയ പുരാണങ്ങളില്‍ പശ്ചിമഘട്ട ത്തിന്‌ സഹ്യന്‍ എന്നു പേര്‍ പറയുന്നതുപോലെ ടോളമിയുടെ ഭൂപടത്തില്‍ “ബെത്തിഗോ” എന്നാണ്‌ പശ്ചിമഘട്ടത്തിന്‌ കൊടുത്തിരിക്കുന്ന പേര്‍. തമിഴകത്തിന്‌ ലമിരികെ (ദമരികേ) എന്ന്‌ പേരിട്ട്‌ ഇതിനു പടിഞ്ഞാറേ തീരത്ത്‌ കേരോബോത്രോസ്‌ (കേരളപുഗ്രര്‍) എന്ന രാജ്യത്തെ രാജാവും, പാണ്ഡ്യസാമന്തന്‍ ആയ്‌, (അയര്‍, യാദവര്‍) വംശരാജാവും അന്നു ഭരിച്ചിരുന്നു, തിണ്ടിസ്‌, തുണ്ടി (തൊണ്ടി, ്രഘര (തിരുനാവായ്‌), കാക്കലക്കറിയാസ്‌ (ചാവക്കാട്‌), മുസ്സ രീസ്‌, മുയിരക്കോട്‌ (അഴീക്കോട്‌-കോട്ടപ്പുറം) സോ (സ്ത്ര) ദോസ്‌ തോമേ നദീ തുറമുഖ ത്തുള്ള തുറമുഖം (വരാപ്പുഴ) പൊദോപേരും (തൃപ്പൂണുത്തുറ) ശെംനേ (വൈക്കം താലൂക്കി ലെ ചെമ്പില്‍) കോറൈയുരായ കോട്ടയത്തെ കുമരകം ബൈക്കരൈ (പുറക്കാട്‌) ഇവയത്രേ അന്നത്തെ കേരളത്തിലെ കടലോര നഗരങ്ങളായി ടോളമി പറയുന്നത്‌. കേരളപുശ്രരാജ്യം (ചേരസാഗ്രാജ്യം) മഞ്ചേശ്വരത്തിന്‌ അല്പം വടക്കുള്ള കാസറഗോഡ്‌ താലൂക്കിന്റെ ഉത്തരാ 81 തിര്‍ത്തി മുതല്‍ക്കു അന്നു പമ്പാനദി കടലില്‍ വീണിരുന്ന സ്ഥലത്തുള്ള നഗരമായ ബെക്കരെ വരെ നീണ്ടു കിടന്നിരുന്നു. കന്യാകുമാരി മുതല്‍ പാലൂര്‍ കലിംഗപട്ടണം) വരെയുള്ള ദക്ഷി ണേന്ത്യയുടെ പൂര്‍വ്വ തീരദേശത്ത്‌ തെക്കുനിന്ന്‌ വടക്കോട്ടായി, തമിഴ്നാട്ടിലെ അഞ്ച്‌ രാജ്യ വംശങ്ങളെ ടോളമി വിവരിക്കുന്നുണ്ട്‌.”* ഇപ്രകാരം തമിഴകത്തിലെ നാടുകളിലെ വിവരണ ങ്ങള്‍ വ്യക്തമായി ചേര്‍ത്തിരിക്കുന്നു.” 3,6.4.12 പ്യൂട്ടിംഗര്‍ ടേബിള്‍” റോമന്‍ കച്ചടവടക്കാര്‍ ഉപയോഗിച്ചിരുന്ന റോഡ്‌ മാപ്പായ പ്യൂട്ടിjംഗര്‍ ടേബിള്‍ എ.ഡി. നാലാം നൂറ്റാണ്ടിലാണ്‌ നിര്‍മ്മിച്ചതെങ്കിലും എ.ഡി രണ്ടു മുതലുള്ള വിവരങ്ങള്‍ ഇതിലട ങ്ങിയിരിക്കുന്നുവെന്ന്‌ കരുതുന്നു. ഗ്രീക്കുകാരും റോമക്കാരും കേരളത്തില്‍ സ്ഥിരമായി താമസിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാവുന്ന സൂചനകള്‍ പ്യൂട്ടീംഗര്‍ ടേബിളിലുണ്ട്‌. ഈ ഭൂപ ടത്തില്‍ ദിമിരികെ (തമിഴകം) എന്ന ഭാഗത്ത്‌ തുണ്ടിസ്‌, മുസരിസ്‌ എന്നീ സ്ഥലനാമങ്ങള്‍ക്കു പുറമേ ബ്ലിന്‍ക, കൊട്ടിയാര എന്നിങ്ങനെ ചില സ്ഥലങ്ങള്‍കൂടി കാണിച്ചിട്ടുണ്ട്‌." കൂടാതെ അഗസ്റ്റീസിന്റെ ഒരു ക്ഷ്രേതവും മുസ്സരിസിനടുത്ത്‌ നിലനിന്നിരുന്നുവെന്നും ഈ ഭൂപടം സൂചി പ്പിക്കുന്നു.” 3.7. സംഘകാലഘട്ടം മേല്‍പറഞ്ഞ ഉപാദനങ്ങളില്‍ നിന്ന്‌ ബി.സി. അവസാനം മുതല്‍ എ.ഡി. ആദ്യഘട്ടം വരെ തമിഴകം സാമ്പത്തികവും സാംസ്കാരികവുമായ ഭൌതികസാഹചര്യങ്ങള്‍ നേടിയതായി കാണാം. ഈയൊരുസാഹചര്യം “സമുദായ ശരീരം സോന്മേഷം ര്പവര്‍ത്തിക്കുമ്പോള്‍ മുഖത്തു ്രതൃക്ഷപ്പെടുന്ന ര്രസന്നഭാവമാണ്‌ കല” എന്നതിനുദാഹരണമാണ്‌. അതായത്‌ സമൂഹത്തിലുണ്ടാകുന്ന ഉയര്‍ച്ചയാണ്‌ സാഹിത്യത്തിലും ്രകടമാകുന്നതെന്നര്‍ത്ഥം. ഇതിനു മികച്ച ദൃഷ്ടാന്തമാണ്‌ സംഘസാഹിത്യം. ഇങ്ങനെ സംഘസാഹിത്യത്തെ മുന്‍നിര്‍ത്തിയാണ്‌ ഈ കാലഘട്ടത്തെ നിര്‍ണ്ണയിക്കുന്നതെന്ന്‌ മാത്രം. സംഘകാലം എന്നതുകൊണ്ടുദ്ദേശിക്കു ന്നത്‌ സംഘകൃതികളുടെയും അതില്‍ പ്രതിപാദിക്കുന്ന സമൂഹത്തിന്റെയും കാലഘട്ടമാണ്‌ സംഘകാലത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായക്കാരാണ്‌. പ്രധാനമായും സംഘകൃതികളിലെ പാട്ടുകള്‍ പാടപ്പെട്ടകാലം, പാട്ടുകള്‍ സമാഹരിക്കപ്പെട്ട കാലം, സംഘ കൃതികളുടെ കാലം എന്നിങ്ങനെ രചനാപരമായ മൂന്നുഘട്ടങ്ങള്‍ സംഘം കൃതികളുമായി ബന്ധപ്പെട്ടുവരുന്നവയാണ്‌. വര്‍ഷത്തിലെ ആദ്യത്തെ മൂന്ന്‌ നൂറ്റാണ്ടുകളാണ്‌ സംഘകാല മെന്ന്‌ ഡോ. എസ്‌.കൃഷ്ണസ്വാമി അയ്യങ്കി, പ്രൊഫ.നീലകണ്ഠശാസ്ത്ര കനകസഭ, ശേഷ യ്യര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. കേം(്രിഡ്ജ്‌ ഹിസ്റ്ററി ഓഫ്‌ ഇ) (Cambridge History of India) ഇതേ അഭിപ്രായം തന്നെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എ.ശ്രീധരമേ നോന്‍ ക്രിസ്തുവര്‍ഷാരംഭം മുതലുള്ള അഞ്ച്‌ നൂറ്റാണ്ടുകള്‍സംഘകാലഘട്ടമായി പറയുന്നു. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പ്പിള്ള എ.ഡി. അഞ്ചും ആറും നൂറ്റാണ്ടുകളെയാണ്‌ സംഘകാല മായി കരുതുന്നത്‌. പി.കെ. ഗോപാലകൃഷ്ണന്‍ ഏ.ഡി. 50 മുതല്‍ 350 വരെയുളള കാലമാണ്‌ സംഘകാലമായി സൂചിപ്പിക്കുന്നത്‌.”* ക്രിസ്ത്വാബ്ദത്തിന്റെ ആരംഭത്തിലെ മൂന്ന്‌ ശതകങ്ങള്‍ തമിഴ്‌ സാഹിത്യത്തിലെ അഗസ്റ്യന്‍യുഗമായി കാണുകയാണ്‌ വി. എ. സ്മിത്ത്‌ ചെയ്യുന്നത്‌.” പുരാവസ്തുതെളിവുകളുടെ അടിസ്ഥാനത്തില്‍ സംഘം കൃതികള്‍ ക്രിസ്തുവര്‍ഷത്തിന്റെ 82 ആദ്യത്തെ മൂന്ന്‌ ശതകങ്ങളില്‍ ആയിരിക്കാമെന്ന്‌ ടി.പി. മീനാക്ഷിസുന്ദരം അഭിപ്രായപ്പെടു ന്നു. സംഘകാലം ക്രിസ്തുവര്‍ഷം ആദ്യ ശതകങ്ങളിലായിരുന്നുവെന്ന്‌ നീലകണ്ഠശാസ്ത്രി രേഖപ്പെടുത്തുന്നു”. മേലുദ്ധരിച്ച സംഘകാല ഉപാദാനങ്ങളെ മുന്‍നിര്‍ത്തി സംഘകാലം ബി.സി. മുന്നിനും ഏ.ഡി. മൂന്നിനും ഇടയിലാണെന്ന്‌ പറയാം. ° ബി.സി. മൂന്നാം നൂറ്റാണ്ടിലെ അശോകശാസനം, ഈ ശാസനത്തില്‍ പറയുന്ന മൂവേ ന്തന്മാരും, സതിയപുത്രരും സംഘകൃതികളില്‍ പരാമര്‍ശിക്കുന്നവയാണ്‌. ° ബി.സി. മുന്നാം ശതകത്തിലെ തമിഴ്‌ ബ്രാഹ്മിയിലെഴുതിയ പാണ്ഡ്യപെരുവഴുതി യുടെ നാണയം. ഇദ്ദേഹം സംഘകൃതികളില്‍ പറയുന്ന രാജാവാണ്‌. കുടാതെ രണ്ടാം ശതകത്തിലെതന്നെ മാങ്കുളം ശാസനത്തില്‍ നെടുഞ്ചെഴിയന്‍ എന്ന പാണ്ഡ യരാജാവിനെ പരാമര്‍ശിച്ചിരിക്കുന്നു തലൈങ്കാനത്ത്‌ പാണ്ഡ്യരാജാവാണദ്ദേഹം. ° ബി.സി. ഒന്നാം നൂറ്റാണ്ടിലെ അഴകര്‍ മലശാസനത്തില്‍ പുറം 55, 56, 67, 196, 198 എന്നീ പാട്ടുകളില്‍ വിശദീകരിക്കുന്ന ഇലവന്തികൈ പളളിത്തഞ്ചിയ നന്മാരനെന്ന പാണ്ഡ്യരാജാവിനെ പരാമര്‍ശിച്ചിരിക്കുന്നു. ° സംഘം കൃതികളില്‍ പ്രതിപാദിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക സാമൂഹിക സ്ഥിതി ഗതികളും സ്ഥലങ്ങളും എ.ഡി. ഒന്ന്‌ രണ്ട്‌ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യസന്ദര്‍ശിച്ച പ്ലിനി, ടോളമി എന്നീ സഞ്ചാരികളുടെ വിവരങ്ങളില്‍ സ്ട്രാബോ തുടങ്ങിയ ഭൂമിശാ സ്ത്രകാരന്മാരുടെ കുറുപ്പുകളും തമ്മില്‍ അത്ഭുതകരമായ സദൃശം കാണുന്നു. ° മാങ്കുളം ശാസനങ്ങളില്‍ ഒന്നില്‍ പറയുന്ന നെടുഞ്ചെഴിയന്റെയും ചേരന്‍ ചെങ്കുട്ടുവ ന്റെയും സമകാലിനനാണെന്ന്‌ ഗജബാഹു സിംക്രോണിയത്തില്‍ പറയുന്നു. കൂടാതെ ചേരരാജാവായ ചെങ്കുട്ടവൻ പത്തിനിഗ്രതിഷ്ഠ നടത്തിയപ്പോള്‍ സന്നിഹിതനായി രുന്ന വിദേശ രാജാക്കന്മാരുടെ കുട്ടത്തില്‍ സിലോണലെ ഗജബാഹുരാജാവും ഉണ്ടായി രുന്നതായി ചിലപ്പതികാരത്തിലും പറയുന്നു. ഗജബാഹുവിന്റെ കാലം രണ്ടാം നൂറ്റാ ണ്ടാണെന്ന്‌ പാലിഗ്രന്ഥമായ “മഹാവംശത്തില്‍ നിന്ന്‌ മനസ്സിലാക്കാം. ° കരൂരിലെ പുകലൂരില്‍ നിന്നു കണ്ടെടുത്ത ശാസനങ്ങളില്‍ ചേര രാജവംശത്തിലെ ഇരുമ്പൊറൈ വംശത്തെയാണ്‌ വിവരിക്കുന്നത്‌. തമിഴ്ബ്രാഹ്മിയിലുളള ഈ ലിഖിതം ഏ.ഡി. രണ്ടാംനൂറ്റാണ്ടിലെ മൂന്നാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണെന്ന്‌ കരുതുന്നു. മാശ്രമല്ല ബി.സി. അഞ്ച്‌-ഏഴ്‌ നൂറ്റാണ്ടുകളിലെ ശവസംസ്ക്കാര രീതിയായ “പതുക്കൈ' മൂന്ന്‌, രണ്ട്‌ നൂറ്റാണ്ടുകളിലെ “നടുക്കല്‍”, എ.ഡി. ഒന്ന്‌ രണ്ട്‌ നൂറ്റാണ്ടുകളിലെ മറ്റ്‌ സ്മാരകങ്ങളും സംഘകാലനിര്‍ണ്ണയത്തിന്‌ സഹായിക്കുന്നവയാണ്‌. കൂടാതെ ഏഡി.നാലാം നൂറ്റാണ്ടിനു മുമ്പുള്ള രാജാക്കന്മാരാണ്‌ സംഘം കൃതിക ളില്‍ പരാമര്‍ശിച്ചിരിക്കുതെന്ന്‌ കാണാം. ഏറ്റവും ഒടുവിലത്തെ രാജാവായി പരാമര്‍ശിച്ചിരി 83 ക്കുന്നത്‌ കണൈക്കാല്‍ ഇരുമ്പാറൈയാണ്‌. ചെങ്കാണന്‍ ചോളരാജാവാണ്‌ അദ്ദേഹത്തെ യുദ്ധത്തില്‍ തോല്‍പിച്ചത്‌. ചെങ്കാണനുശേഷമുള്ള ചോളരാജാക്കന്മാര്‍ ആരുംതന്നെ സംഘം കൃതികളില്‍ പ്രതൃക്ഷപ്പെടുന്നില്ല. കാഞ്ചിയില്‍ പല്ലവരാജവംശം അധികാരത്തിനു വരുന്ന തിനു തൊട്ടു മുമ്പായിരുന്നു ചെങ്കാണന്റെ കാലം. വീരകുര്‍ച്ചന്‍ എന്ന പല്ലവമുഖ്യന്‍ നാഗരാ ജകുമാരിയെ വിവാഹം ചെയ്തതോടുകൂടിയാണ്‌ പല്ലവര്‍ക്കു രാജാധികാരം സംസിദ്ധമായ ത്‌. വീരകുര്‍ച്ചനെ തുടര്‍ന്ന്‌ വിഷണുഗോപന്‍ പല്ലവരാജാവായി. വിഷ്ണുഗോപന്‍ സമുദ്ര ഗുപ്തന്റെ സമകാലിനനായിരുന്നുവെന്ന്‌ അഹമ്മദാബാദ്‌ ശാസനത്തില്‍ നിന്ന്‌ മനസ്സിലാ ക്കാം. സമുദ്രഗുപ്തന്റെ ദക്ഷിണദ്വിഗ്വിജയം ഏ.ഡി.നാലാം നൂറ്റാണ്ടിന്റെ ്രഥമ പാദത്തിലും ആയിരുന്നെന്നും ഉഹിക്കാം. അതിന്‌ തൊട്ടുമുമ്പ്‌ ചോഴരാജ്യം ഭരിച്ചിരുന്ന ചെങ്കാണന്‍ ഏ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയിരിക്കണം ജീവിച്ചിരുന്നത്‌. ചെങ്കാണനു ശേഷമുള്ള യാതൊരു രാജാവിനെക്കുറിച്ചും സംഘം കൃതികളില്‍ പരാമര്‍ശമില്ലാത്തതിനാല്‍ ദ5ട0നപ്പുറം സംഘകാലത്തെ വലിച്ചുനീട്ടുന്നത്‌ യുക്തിപൂര്‍വ്വമായിരിക്കുകയില്ല കൂടാതെ നിരവധി കാര്‍ബണ്‍ ഡേറ്റിംഗ്‌ പഠനങ്ങളും ഇതിനെ സാധുകരിക്കുന്നു”*. ചരിത്രത്തെ ഇത്ര മാര്രം ഉള്‍ക്കൊള്ളുന്ന സംഘ സാഹിത്യത്തിന്റെ കാലം ബി.സി. മൂന്നിനു ഏ.ഡി. മൂന്നിനു ഇടയ്ക്കാണെന്ന്‌ പറയാം. മറ്റേതെങ്കിലും നിഗമനത്തിന്‌ അശോകശാസനമോ മറ്റ്‌ ഉപാദാന ങ്ങളോ ഇടനല്‍കുന്നില്ല. 3.8. സംഘം സംഘം എന്നാല്‍ ഇക്കാലത്തെ അക്കാദമിയെന്നോ വിദ്വത്സദസ്സെന്നോ പറയാവുന്ന പണ്ഡിത സഭയാണ്‌. “സംഘം” എന്ന്‌ ആദ്യമായി പരാമര്‍ശിക്കുന്നത്‌ മണിമേഖലയിലാണ്‌. “പുലം പുരിസംഘം പൊരുളൊടുമുഴങ്ക്‌ (മണി. തുയില്‍ എഴുപ്പിയഗാഥ-114) കൂടാതെ മധുരയില്‍ ഇളവയിനിയുടെ കാലത്തില്‍ കവികള്‍ ഒത്തുകൂടി തങ്ങളുടെ പുതിയകൃതികളെ പരിചയപ്പെടുത്തിയെന്ന്‌ “കലിത്തെകെ'ല്‍ “നിലന്‍നാവില്‍തിരിരും നിന്‍മാടക്കൂടലാര്‍ പുലന്‍നാവില്‍ പിറന്തചൊല്‍ പുതിതു ഉണ്ണും പൊഴുതന്‍േറാ” (കലി. 35: 17,18) - എന്ന്‌ പാടുന്നുണ്ട്‌. പണ്ഡിതസഭ അംഗീകരിച്ച കൃതികള്‍ മാത്രമേ സംഘകാലത്ത്‌ പാടു വാനോ പ്രസിദ്ധീകരിക്കാനോ കഴിയുകയൊളളൂ. ഇങ്ങനെയുള്ള സംഘം പാട്ടുകള്‍ ദര്‍ബാര്‍, കൊട്ടാരങ്ങള്‍, മന്റങ്ങള്‍, വീഥികള്‍, ഭക്ഷണം തരുന്ന ഇല്ലങ്ങള്‍, വയല്‍, പാസരൈ (യുദ്ധം ചെയ്യുന്നവര്‍ തങ്ങുന്ന സ്ഥലം) പോര്‍ക്കളങ്ങള്‍ എന്നീ ഇടങ്ങളില്‍ കവികള്‍, പാണര്‍, കുത്തര്‍ മുതലായ സംഗീത നാടകകലാകാരന്മാരാലും പാടിയിരുന്നുവെന്ന്‌ പത്തുപ്പാട്ടിലെ ആറ്റുപ്പട പാട്ടുകളില്‍ നിന്നും, പുറനാനൂറ്‌, പതിറ്റുപ്പത്ത്‌ എന്നീ കൃതികളില്‍ നിന്നും മനസ്സിലാക്കാം. എട്ടുത്തൊകൈ, പത്തുപ്പാട്ട എന്നീ കൃതികള്‍ സംഘകാലത്തെ ആയിരക്കണക്കിന്‌ പാട്ടുക ളില്‍ കണ്ടുകിട്ടിയ ചിലതിന്റെ സമാഹാരം മാത്രമാണ്‌. സംഘകാലഘട്ടത്തില്‍ പാട്ട, ഉരൈ, നൂല്‍, വായ്മൊഴി, പിച്ചി, അങ്കതം, മുതുചൊല്‍ എന്നീ ഏഴ്‌ സാഹിതൃഭാഗങ്ങളുണ്ടെന്ന്‌ തൊലക്കാപ്പിയര്‍ പറയുന്നു. “പാട്ടു, ഉരൈ, നൂലേ, വായ്മൊഴി പിചിയേ 84 അങ്കതം മുതുചെല്ലോടു അവ ഏഴ്നിലത്തും വണ്‍പുഴ്‌ മൂവര്‍ തന്‍പൊഴില്‍ വരൈപ്പിന്‍ താര്‍പെയര്‍ എല്ലൈ അകത്തവള്‍ വഴങ്ങും യാപ്പിന്‍ വയിയതു എന്‍ മാനാര്‍ പുലവര്‍” (തൊല്‍. ചെയ്യുള്‍ചൊല്‍:75) ഇതുഗ്രകാരം, പാട്ട്‌ എന്നത്‌ പത്തുപ്പാട്ടിലും എട്ടുത്തൊകൈയിലുമുള്ള അകം പുറം പാട്ടുകളാണ്‌. ൭൭൭൪ എന്നാല്‍ വ്യാഖ്യാനങ്ങളാണ്‌, നൂല്‍ സാഹിതൃകൃതികളാണ്‌, വാസ്തു ശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം എന്നീ കൃതികളും ഇതില്‍ ഉള്‍പ്പെടുന്നു. വായ്മമാഴി എന്നത്‌ മന്ത്രങ്ങളാണ്‌, പിച്ചി എന്നത്‌ കെട്ടുകഥകളും അങ്‌ കതം എന്നത്‌ പസൈ സാഹിത്യം അഥവാ ആക്ഷേപസാഹിത്യവും മുതുമമാഴി പഴമൊഴി പഞ്ചതന്ത്രം എന്നിവയു മാണ്‌. ഇവയെല്ലാം സാഹിതൃഭാഷയില്‍ എഴുതണമെന്നും അങ്ങനെയല്ലാത്തവയും ഇവ യില്‍ കാണാമെന്നും തൊലക്കാപ്പിയര്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെ അജ്ഞാതമായിരുന്ന സംഘസാഹിത്യകൃതിളെപലതും തെരഞ്ഞെടുത്ത്‌ ഗ്രസിദ്ധപ്പെടുത്തിയതില്‍ പ്രധാനി ഉ.വെ.സ്വാമിനാഥയ്യരാണ്‌. ഇദ്ദേഹത്തിന്റെ ചിലപ്പതികാര പതിപ്പില്‍ ഒരു തമിഴ്‌ സംഘ ലക്ഷണകൃതിയായ ഇറെന്ാര്‍ അകപ്ചരുളിനു മുന്നാം സംഘാന്ത്യകവിയായ മധുരക്കാരനായ നക്കീരന്‍ എഴുതിയ വ്യാഖ്യാനത്തില്‍ ഉദ്ധരി ചിട്ടുള്ളതും തമിഴ്‌ സംഘ ഐതിഹ്യങ്ങള്‍ ഉള്‍ക്കൊളളുന്നതുമായ ഒരു പഴയപ്പാട്ടും ചേര്‍ത്തി രിക്കുന്നു. ഏ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഇമമറന്നാര്‍ അകച്ചാരുശ്‌” എന്ന കൃതിയിലാണ്‌ സംഘത്തെപ്പറ്റി വിശദമായ ്രസ്താവമുള്ളത്‌. എ.ഡി.7 -ാം നൂറ്റാണ്ടിലെ തേവാരം” എന്ന സ്തോത്രകൃതികളിലും സംഘത്തെപറ്റിയ പരാമര്‍ശമു ണ്ട്‌. ഇറെന്ാര്‍ അകം്ചാരുളിന്റെ വ്യാഖ്യാനപ്രകാരം പാണ്ഡ്യരാജാക്കന്മാര്‍ സ്ഥാപിച്ചവയും മൂന്ന്‌ കാലഘട്ടങ്ങളില്‍ മുന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ മൂന്ന്‌ “തമിഴ്‌ സംഘങ്ങള്‍” ഉണ്ടായിരുന്നു. അവ തലൈചങ്കം (ആദ്യസംഘം), ഇടൈചങ്കം (രണ്ടാംസം ഘം), കടൈ ചങ്കം (മുന്നാംസംഘം അഥവാ അവസാനസംഘം) എന്നിവയാണ്‌. 3.8.1 ആദ്യസംഘം പഹ്റുളി നദിയും മലകളുമുണ്ടായിരുന്ന ‘കുമരിക്കോട്‌ എന്ന ഭൂഭാഗം ഇപ്പോഴത്തെ കന്യാകുമാരിക്ക്‌ തെക്കുവശമുണ്ടായിരുന്നു. പില്‍ക്കാലത്ത്‌ കടലില്‍ മുങ്ങിപ്പോയ ഈ പ്രദേ ശത്തിലുണ്ടായിരുന്ന തെന്മധുര എന്ന നഗരത്തിലാണ്‌ ആദ്യത്തെ സംഘം നിലവിലിരുന്ന ത്‌. കായ്ചിനവഴുതി തുടങ്ങി കടുങ്കോന്‍ വരെ 89 പാണ്ഡ്യരാജാക്കന്മാരാണ്‌ മുതല്‍ സംഘം അഥവാ തലൈ ചങ്കത്തിന്‌ സംരക്ഷണം നല്‍കിയത്‌. അഗസ്ത്യന്‍, ശിവപെരുമാള്‍, മുരു കന്‍, മുരഞ്ചിയൂര്‍ മുടിനാകരായര്‍ തുടങ്ങി 549 പണ്ഡിതന്മാര്‍ അംഗങ്ങളായിരുന്ന ഈ സംഘ ത്തില്‍ 4449 കവികള്‍ ന്ചവന്തം കൃതികള്‍ ഈ സംഘത്തിനുമുമ്പാകെ പരിശോധനയ്ക്കു സമര്‍പ്പി ച്ചിരുന്നു. 4440 വര്‍ഷം നീണ്ടുനിന്ന ഈ സംഘത്തിന്റെതായി ആഗസ്ത്യം എന്ന വ്യാകരണ ഗ്രന്ഥത്തോടൊപ്പം പരുമ്പരിപാടല്‍, മുതുന്മാമെര, കുരുക, കളരിയാവി൭ര എന്നീ കൃതിക ളുമുണ്ടായിരുന്നു. പക്ഷേ ഈ കൃതികളെല്ലാം നഷ്ടപ്പെട്ടുപോയി. 85 3.8.2. രണ്ടാംസംഘം തെന്മധുര കടലില്‍ മുങ്ങിയപ്പോള്‍, ആ നഗരത്തില്‍ നിന്നു വടക്കോട്ടുമാറി സ്ഥിതി ചെയ്തിരുന്ന “കവാടപുരം” രണ്ടാം സംഘത്തിന്റെ ആസ്ഥാനമായിമാറി. 3700 വര്‍ഷം നീണ്ടുനിന്ന ഈ സംഘത്തിന്‌ വെൺടേര്‍ ചെഴിയന്‍ മുതല്‍ മുടത്തിരുമാരന്‍ വരെ 59 പാണ്ഡ്യരാജാ ക്കന്മാരാണ്‌ സംരക്ഷണം നല്‍കിയത്‌. അഗസ്ത്യന്‍, തൊലല്‍ക്കാപിയമുനി, ഇരുന്തൈയൂ രിലെ കരിങ്കോഴിമോചി വെള്ളൂര്‍ കാപ്പിയന്‍, ചിറുപാണ്ടു രംഗന്‍, മധുരാചാര്യന്‍ മാറന്‍, ദ്വാ രാവതി നാട്ടിലെ പ്രഭു, കീരന്‍ തന്ത തുടങ്ങി 59 പണ്ഡിത കവികളായിരുന്നു രണ്ടാംസംഘ ത്തിലെ അംഗങ്ങള്‍ 3700 കവികള്‍ തങ്ങളുടെ കൃതികള്‍ പരിശോധനയ്ക്കായി ഈ സംഘ ത്തിനു മുന്നില്‍ വച്ചു. അഗസ്തൃര്‍, തൊലിക്കാപ്പിയര്‍, ഇരുന്തയൂര്‍ കരിങ്കോഴി, വെളളുക്കാപ്പി യന്‍, ചിറുപാണ്ടുരംഗന്‍, തിലൈൻന്‍മാരന്‍, തുപരൈക്കോരന്‍ കീരന്തനൈ എന്നീ കവികളും ആഗസ്ത്യം, താല്‍ക്കാച്ചിയം (വ്യാകരണം) മാപുരണം, ഭുതപുരാണം, ഇസെനുണ്ുക്കം (സംഗീതകൃതി), കുരുക, വ്വണ്ടാലി, വ്യാഴമകല, അകവരം എന്നീ കൃതികളും രണ്ടാംസം ഘത്തിന്റെതായുണ്ടായിരുന്നു. പക്ഷേ ഈ കൃതികളും നഷ്ടപ്പെട്ടുപോയി. 3.8.3 മുന്നാം സംഘം കവാടപുരം കടലിലാണ്ടുപോയപ്പോള്‍, ഇപ്പോഴത്തെ മധരപട്ടണത്തില്‍ മൂന്നാം സംഘം നിലവില്‍ വന്നു. മുടത്തിരുമാറന്‍ മുതല്‍ ഉഗ്രപെരുവഴുതി വരെ 49 പാണ്ഡ്യരാജാ ക്കന്മാര്‍ “കടൈൈങ്ക്‌ ത്തിനു സംരക്ഷണം നല്‍കി. 1850 വര്‍ഷക്കാലം നീണ്ടുനിന്ന ഈ സംഘ ത്തില്‍ ചിറുമേതാവിയര്‍, ചേന്തം പൂതനാര്‍, അറിവുടൈയരനാര്‍, പെരുംകുന്റൂര്‍ കിഴാര്‍, ഇളം തിരുമാറന്‍, മതുരൈ ആചിരിയര്‍ നല്ലന്തുവനാര്‍, മരുതനിലനാകനാര്‍, കണൈക്കായനാര്‍ മകന്‍ നക്കീരനാര്‍ തുടങ്ങി 50 പണ്ഡിതന്മാരുണ്ടായിരുന്ന ഈ സഭയില്‍ 449 കവികള്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു അംഗീകാരം നേടി. അഗസ്ത്യം, തെലക്കാപ്പിയം എന്നീ വ്യാക രണ കൃതികളും, നെടുംതൊമക, കുറുന്തൊമകെ, നറ്ിമണ, പുറനാന്മുറ്‌, അകനാന്മുറ്‌, പതിമ്ൃച്ചത്ത്‌, കുറുങ്കലിമത്താമകെ, കുത്ത്‌, വത്‌, ചിററിക൭സെ, പേരിനെ എന്നീ കൃതികളും ഈ സംഘത്തിന്റെതായുള്ളതാണ്‌. ഇവയില്‍ എട്ടുത്തൊകൈ, പത്തുപ്പാട്ട ഗണത്തില്‍പ്പെട്ട കൃതികളാണ്‌ കണ്ടെത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. അതായത്‌ മൂന്നാം സംഘം പരി ശോധിച്ച്‌ അംഗികരിച്ചവയാണ്‌ സംഘസാഹിത്യം എന്ന പേരിലറിയപ്പെടുന്ന മുപ്പത്താറു കൃതികള്‍. മധുര മീനാക്ഷി ക്ഷ്രേതത്തില്‍ പിന്നീടു നിര്‍മ്മിക്കപ്പെ 'സംഘത്താര്‍ക്കോവില്‍' ഈ അവസാന സംഘത്തിന്റെ സ്മാരകമാണ്‌.” “ആദ്യത്തെ രണ്ടു സംഘങ്ങള്‍ വാസ്തവത്തില്‍ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാല്‍ 'കടൈചങ്കം' ഗ്രി.മു രണ്ടാം ശതകത്തിലോ മറ്റോ അങ്കുരിക്കുകയും ശ്രി.പി. നാലാം ശതത്തിന്റെ അവസാനം വരെ, ഉദ്ദേശം അറുനൂറു വര്‍ഷത്തോളം അഭിവൃദ്ധമായി സമുല്ലസി ക്കുകയും ചെയ്തുവെന്ന്‌ രഹിക്കുവാന്‍ ന്യായങ്ങളുണ്ട്‌. ബുദ്ധമതത്തിന്റെയും ജൈനമ ത്തിന്റെയും ആക്രമണത്തോടും, കാഞ്ചിയിലെ പല്ലവരാജവംശത്തിന്റെ അഭ്യുന്നതിയൊടും കുടി പ്രസ്തുത സംഘം നാമാവശേഷമായി” എന്ന്‌ ഉള്ളൂര്‍ പസ്താവിച്ചിരിക്കുന്നു.”* സംഘ ഐതീഹ്യത്തിലെ ഈ ഭീമന്‍ സംഖ്യകള്‍ യുക്തിരഹിതമാണെന്നാണ്‌ പല ശാസ്ത്രച രിത്രഗവേഷണകരും കണ്ടെത്തുന്നത്‌. എന്നാല്‍ കേസരി ബാലകൃഷ്ണപിള്ള, അദ്ദേഹത്തെ 86 തുടര്‍ന്ന്‌ മേലങ്ങത്ത്‌ നാരായണന്‍കുട്ടിയും കല്പഗണിതമുപയോഗിച്ച്‌ ഈ ഭീമന്‍ വര്‍ഷ ങ്ങളെ കണക്കുകൂട്ടാന്‍ ശ്രമിക്കുകയുണ്ടായി. ഇവര്‍, “്രഥമ സംഘം നിലനിന്നതായി പറ യുന്ന 4449 വര്‍ഷം 10 ദിവസം വീതമുള്ള ഒരു തരം ്രാചിീന വര്‍ഷമാകുന്ന ഇത്‌ 137 സാധാ രണവര്‍ഷംവരും, ദ്വീതിയ സംഘം നിലനിന്നിരുന്നുവെന്നതിലെ വര്‍ഷം മറ്റൊരുതരം 15 ദിവസവര്‍ഷ്രപയോഗമത്രേ. ഇത്‌ 81 സാധാരണ വര്‍ഷം വരും. ഇപ്രകാരം മൊത്തം മൂന്നു സംഘങ്ങള്‍ മധുരയില്‍ നിലനിന്നിരുന്നത്‌ 319 വര്‍ഷമാണെന്ന്‌ കാണാം” എന്നു പറയുന്നു. ഈയൊരു കണക്കുകുട്ടലിനെ സാധുകരിക്കുന്ന ശാസ്ത്രീയമായ തെളിവുകള്‍ നമുക്ക്‌ ഇന്നും അന്യമാണ്‌. അതുമാത്രമല്ല ഈ രീതിയിലുടെയുള്ള കണക്കുകൂട്ടലുകളോടെ ഇവര്‍ സംഘകാലം എ.ഡി. 498-817 ആണെന്ന്‌ കണ്ടെത്തുകയും ചെയ്യുന്നു.” ഈ കാലഘട്ടവും തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സംഘകാലഘട്ടവും താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും അനുചിതമാണെന്ന്‌ വ്യക്തമാണ്‌. 3.9. സംഘസാഹിത്യം നാടിന്റെ മുക്കിലും മൂലയിലും നാനാനഗരങ്ങളിലും ജീവിച്ചുകൊണ്ടാണ്‌ പണ്ടുകാല ത്തെ കവികള്‍ സാഹിത്യരചനയിലേര്‍പ്പെട്ടിരുന്നത്‌. എണ്ണമറ്റ ഈ കൃതികള്‍ അവരുടെ വീടുകളിലും കൊട്ടാരങ്ങളിലും സൂക്ഷിക്കപ്പെട്ടിരുന്നു. പനയോലത്താളുകളില്‍ എഴുതിവച്ചി രുന്ന, നശിച്ചുപോകുവാന്‍ സാദ്ധ്യതയുള്ള ഈ കൃതികളെ സംരക്ഷിക്കേണ്ടത്‌ എങ്ങനെ എന്ന ചിന്ത എ.ഡി. 2-ാം൦ നൂറ്റാണ്ടോടെയാണുണ്ടായത്‌. രാജാക്കന്മാരും കവികളും ഇതിനു വേണ്ടി ശ്രമിച്ചതിന്റെ ഫലമാണ്‌ എട്ടുത്തൊകൈ എന്ന പേരില്‍ ഒറ്റക്കവിതകള്‍ മാത്രമടങ്ങിയ എടുഗ്രന്ഥങ്ങളും പത്തുപ്പാട്ട എന്ന നീണ്ട പത്തുകാവ്യങ്ങളുടെ സമാഹാരവും. ഇവയാണ്‌ സംഘസാഹിത്യമെന്ന്‌ സാമാന്യമായി പറഞ്ഞുവരുന്നത്‌. സംഘസാഹിത്യത്തിലെ കാവ്യവിഷയങ്ങളെ സംബന്ധിച്ച്‌ ലക്ഷണം ചെയ്തിട്ടുണ്ട്‌. പ്രേമസങ്കല്പങ്ങളടങ്ങിയ സാഹിത്യത്തിന്‌ അകം എന്നും, വീരചരിതം, ദാനം, കീര്‍ത്തി എന്നിവ പരാമര്‍ശിക്കുന്ന സാഹിത്യവിഭാഗത്തിന്‌ പുറം എന്നും പറയുന്നു. അകം കവിതക ളില്‍ സകങ്കല്പപാത്രങ്ങളായ നായികനായകന്മാരുടെ ്രണയമാണ്‌ മുഖ്യരപമേയം. പുറം കവിതകളില്‍ രാജ്യം ഭരിച്ചിരുന്നവരുന്നവരുടെ/ഭരിക്കുന്നവരുടെ ധീരസാഹസിക പ്രവൃത്തി കളും ദാനശീലവും ്രജകളിലെ (്രധാനികളുടെ അപൂര്‍വ്വ ര്രവര്‍ത്തനങ്ങളും മറ്റും കാവ്യവി ഷയമായിത്തീരുന്നു. പൊതുവില്‍ അകം കവിതകള്‍ മാനസിക വ്യാപാരാധിഷഠിതവും പുറം കവിതകള്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതുമാണെന്നു പറയാം. ഇങ്ങനെ യുളള കൃതികള്‍ പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ്രാമജീവിതങ്ങളില്‍ നിന്ന്‌ ജനിച്ച വാമൊഴി കഥകളും പാട്ടുകളും നാടകങ്ങളും സംഘകൃതികളിലെ പ്രേമജീവിത ത്തിന്‌ പ്രമേയമായി സ്വീകരിച്ചവയാണ്‌. ഗ്രാമീണരുടെ, പ്രകൃതിയുമായി ബന്ധപ്പെട്ട ജീവി തവും തൊഴിലും നാടോടി സാഹിത്യത്തില്‍ ഇതിവൃൃത്തങ്ങളായിരുന്നു. മല, കാട്‌, വയല്‍, കടല്‍ ഇവയുടെ ഭംഗിയും സവിശേഷതകളും ഈ കൃതികളില്‍ വര്‍ണ്ടിച്ചിരിക്കുന്നു ്രകൃതി വിഭവങ്ങളും തൊഴിലും ജീവിതത്തിനു വേണ്ടിയാണ്‌, അതിനാല്‍ പ്രേമജീവിതമാണ്‌ പ്രേമവികാരമാണ്‌ ആ കവിതകളിലെ ഇതിവൃത്തം, അഥവാ “ഉരിപ്പൊരുള്‍”. മനുഷ്യജീവിത ത്തിന്റെ ഭാഗമായ മരം, മൃഗം, തൊഴില്‍, പക്ഷി എന്നിവ 'കറുപ്പൊരുള്‍” എന്നറിയപ്പെടുന്നു. 87 ആ ജീവിതത്തിന്റെ പശ്ചാത്തലമായ ഭൂരിഭാഗവും കാലവും 'മുതല്‍പ്പൊരുള്‍' എന്നറിയപ്പെടു ന്നു. വ്യത്യസ്തഭൂഗ്രദേശങ്ങളില്‍ ഭൂുപ്രകൃതിക്കനുസ്ൃതമായ തൊഴിലും ഗ്രകൃതിവിഭവങ്ങ ളും, ആചാര (്രമങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ (്രദേശത്തുണ്ടായ പാട്ടു കളും വ്യത്യസ്തമായിത്തീര്‍ന്നു. ഈ വിധമുള്ള നാടോടിപ്പാടുകളാണ്‌ സംഘം കവിതകളി ലൂടെ കുറുഞ്ചി, മുല്ല, പാല, മരുതം, നെയ്തല്‍, എന്നീ അഞ്ച്‌ നിലങ്ങളില്‍/തിണയില്‍പ്പെട്ട കാവ്യങ്ങളായി വികസിച്ചത്‌. പിന്നീട്‌ പ്രകൃതിയുടെ സവിശേഷ സാഹചര്യം വരുന്ന ഈ പാട്ടുകളില്‍ അത്‌ കാവ്യവിഷയമനുസരിച്ചുള്ള ലക്ഷണമായും സനന്ദര്യമായും മാറി. 3.9... ഐന്തിണകള്‍ ഇന്നത്തെ മധുര-രാമനാഥപുരം-തിരുനെല്‍വേലി-കന്യാകുമാരി ്രദേശങ്ങള്‍ ഉള്‍പ്പെട്ട പാണ്ടിനാട്ടിലാണ്‌ ഐന്തിനെ ഭൂവിഭജനദൃശ്യം പൂര്‍ണ്ണമായും കണ്ടുവരുന്നത്‌. ചേര ചോഴ ദേശങ്ങളെ അപേക്ഷി മലകള്‍ കൂടുതല്‍ ഉണ്ടെന്നതാവാം ഇതിനു കാരണം. ഭൂമിശാസ്ത്രപ രമായി നാലുതിണകളും ചേരനാട്ടിലുണ്ടെങ്കിലും പ്രായേണ പാലൈനില കുറവാണ്‌. 3.9.1.1. കുറിഞ്ഞി നിലം കാടുംമലയും മലയോര പ്രദേശങ്ങളും ചേര്‍ന്ന പ്രദേശമാണ്‌ കുറുഞ്ഞിനിലം. വേടരും കുറവരും നിവാസികളായ ഈ പ്രദേശത്തെ ഈശ്വരന്‍ മുരുകനാണ്‌. വേല്‍, അമ്പ്‌, വില്ല്‌ എന്നീ ആയുധങ്ങളും ഇലകള്‍, തഴ, മരവുരി എന്നിവകൊണ്ടുള്ള വസ്ത്രങ്ങളും ഉപയോ ഗിച്ച ഇവരുടെ ഭക്ഷ്യവിഭവങ്ങള്‍ കായ്കനികളും കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷി ഇഞ്ചി,മഞ്ഞള്‍, അവര എന്നിവയുമായിരുന്നു. കൂടാതെ തിനയും അഞ്ചുവിധമുള്ള മലനെല്ലുകളും അവര്‍ കൃഷിചെയ്തിരുന്നു. വേട്ടയാടലും മലഞ്ചെരുവിലെ കൃഷിയും, തേനട ശേഖരിക്കലും, മൃഗ ങ്ങളെ കെണിവെച്ചുപിടിക്കലും നാടുകാവലുമായിരുന്നു ്രധാനതൊഴില്‍. കാവ്യത്തില്‍ സംഭോഗ ശൃഗാരവും (പുണര്‍തല്‍) അതിന്റെ നിമിത്തങ്ങളുമായിരുന്നു കുറിഞ്ഞിത്തിണ യിലെ ര്പതിപാദ്യം. 3.9.1.2 മുലനിലം കാടും കാടിനോടുചേര്‍ന്ന പുല്‍മേടുകളും ചേര്‍ന്ന പ്രദേശമാണിത്‌. മുല്ലനിലത്തെ ്രധാനജനവിഭാഗം ഇടയരായിരുന്നു. ആടുമാടുകളെ മേയ്ക്കല്‍, കോഴിവളര്‍ത്തല്‍, നീര്‍വ ളവുള്ള ചില പ്രദേശങ്ങളില്‍ വരവക്‌, ചാമ പയറുവര്‍ഗ്ഗങ്ങള്‍, എള്ള്‌ മുതലായവയാണ്‌ അവര്‍ കൃഷി ചെയ്തിരുന്നത്‌. പാല്‍, തയിര്‍, മോര്‍, വെണ്ണ എന്നിവ മുഖ്യഭക്ഷേയോത്പന്നങ്ങളാ യിരുന്നു. കറവ, പാല്‍ കടച്ചില്‍, തൈര്‍ മോര്‍ വില്പനകമ്പിളിവസ്ത്രം നെയ്ത്ത്‌ എന്നിവ മുല്ലനില സ്ത്രീകളുടെ പ്രധാന തൊഴിലായിരുന്നു ഇവിടുത്തെ ഈശ്വരന്‍ വിഷ്ണുവാണ്‌, ഈ നിലത്തിലെ വീരവിനോദം കാളപ്പോരുമായിരുന്നു. മുല്ലത്തിണയിലെ കാവ്യത്തില്‍ പിരിഞ്ഞ നായകന്‍ വരും വരെ നായിക കാത്തിരിക്കുന്നതും അതിന്റെ കാരണവുമാണ്‌ വിഷയം. 3.9.1.3 പാലനിലം വിളവുകളൊന്നുമില്ലാത്ത വരണ്ടഭൂമിയാണ്‌ പാലനിലം. കട്ടപ്പാറകളും, സാഹസി കരും യുദ്ധവീരന്മാരുമായ മറവരുമാണ്‌ ഇവിടത്തെ നിവാസികള്‍, ഇവരെ തേവര്‍ എന്നാണ്‌ 88 അറിയപ്പെടുന്നത്‌. വഴിപോക്കരെ ആക്രമിച്ചും പിടിച്ചുപറിച്ചും നാട്ടുപട്ടാളത്തിലും ചാവേര്‍പ ടയിലും മറ്റും ചേര്‍ന്നും മറ്റ്‌ നിലങ്ങളില്‍ നിന്ന്‌ ആട്‌ മാടുകളെ കവര്‍ച്ചചെയ്തു ജീവിക്കുന്ന വരാണിവര്‍. യുദ്ധദേവതയായ വനദേവതയാണ്‌ ഇവരുടെ ദേവത. വിരഹവും അതിന്റെ നിമിത്തവുമാണ്‌ പാലത്തിണയിലെ കാവ്യവിഷയം. 3.9.1.4 മരുൃതനിലം നീരൊഴുക്കുള്ള തോടുകളും പാടങ്ങളും പുഴകളും താമരപൊയ്കയും ചേര്‍ന്ന സുന്ദ രമായ പ്രദേശമാണ്‌ മരുതം. നാഗരികത തികഞ്ഞവരായിരുന്ന ഈ പ്രദേശത്തെ ജനവിഭാ ഗം. കരിമ്പ്കൃഷി, പഞ്ചസാര, ശര്‍ക്കര തുടങ്ങിയവ നിര്‍മ്മിക്കല്‍ എന്നിവ ഇവിടുത്തുകാരുടെ പ്രധാന തൊഴിലായിരുന്നു. സമൃദ്ധിയുടെ ഫലമായി കലാബോധമുള്ള ജനതയായിരുന്ന ഇവരുടെ ദേവന്‍ ഇന്ദ്രനായിരുന്നു. ആഡംബരവും ആനന്ദ ജീവിതവും നയിച്ചിരുന്ന ഇവ രില്‍ വിടരും, വേശ്യകളും സാധാരണമായിരുന്നു. ്രണയകലഹവും അതിന്റെ നിമിത്തവും മരുതത്തിണയിലെ കാവ്യവിഷയമാണ്‌. 3.9.1.5. നെയ്തല്‍ കടലോരഭൂമിയാണ്‌ നെയ്തല്‍നിലം. മീന്‍പിടുത്തം, മീനെണ്ണ കാച്ചിയെടുക്കല്‍, മുത്തു വാരല്‍, ഉപ്പുകാച്ചല്‍, ശംഖെടുക്കല്‍ എന്നിവയാണ്‌ ഇവരുടെ പ്രധാന തൊഴിലുകള്‍. കട ലിന്റെ അധിപനായ വരുണനായിരുന്നു നെയ്തല്‍ നിലവാസികളുടെ ഈശ്വരന്‍. ആമത്തോട്‌, കക്ക, ചിപ്പി എന്നിവ ശേഖരിക്കല്‍, തോണികള്‍, ശംഖുവളകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ്‌ നെയ്തല്‍ നിലത്തുകാര്‍ പ്രാമുഖ്യം നല്‍കിയത്‌. ഇവിടു ണ്ടാക്കിയിരുന്ന വിഭവങ്ങള്‍ മരുത നിലത്തിലുള്ളവര്‍ക്ക്‌ വിറ്റിരുന്നു. വിരഹിണിയായ നായിക തനിച്ചിരുന്ന്‌ വിലപിക്കുന്നതും അതിന്‌ കാരണങ്ങളെപ്പറ്റിയിട്ടുളളതുമാണ്‌ ഈ തിണയില്‍ കാവ്യവിഷയമായി വരുന്നത്‌. ഈ അഞ്ചു തിണകളിലെ പ്രകൃതിയുമായി കാവ്യമനസ്സിനെ കൂട്ടിയിണക്കിയാണ്‌ സംഘകാല കവികള്‍ പാട്ടുകള്‍ രചിച്ചിരുന്നത്‌. ഒരു പ്രേമസംഭവം സങ്കല്പിച്ചു വര്‍ണ്ണിക്കു മ്പോള്‍ അകം കവിതകളില്‍ നായകന്റെ പേരോ, വീട്ടുപേരോ പറഞ്ഞുപടിയിരുന്നില്ല. എന്നാല്‍ പുറം കവിതകള്‍ക്ക്‌ ഈ പ്രശ്‌നമുണ്ടായിരുന്നില്ല. ധീരതയേയും ദാനത്തേയും വിവരിക്കു മ്പോള്‍ നായകന്റെ പേര്‍ പറയേണ്ടിടത്ത്‌ അദ്ദേഹത്തിന്റെ ്രശസ്തിക്ക്‌ അത്യാവശ്യമാണ്‌. വീരം, ദാനം എന്നിവ ്രസ്താവിക്കുന്ന പുറം കവിതകളില്‍ പൊതുവായ നായക സങ്കല്‍പമില്ല. പേരും കുലവും രേഖപ്പെടുത്തി ഇന്ന രാജാവിന്റെ ധീര്രവ്യത്തി ഇന്ന ധര്‍മ്മിഷ്ഠന്റെ ദാന ശീലം എന്ന്‌ അറിയത്തക്കവിധം കവിതകള്‍ എഴുതുന്നു. അങ്ങനെ പുറം കവിതകള്‍ പ്രാചീന രാജാക്കന്മാര്‍, ജനനായകന്മാര്‍ മുതലായവരുടെ ജീവിത സംഭവങ്ങള്‍ വിവരിക്കുന്നതാക യാല്‍ ചരിത്ര രചനയ്ക്ക്‌ സഹായകവുമാണ്‌ പുറം കവിതകള്‍. പ്രമേയം രസാത്മകമായി അവതരിപ്പിക്കുന്നു എന്നല്ലാതെ കാല്പനികതയ്ക്ക്‌ ഇവിടെ പരിധിയുണ്ട്‌.” യുദ്ധം മുതലായവ വര്‍ണ്ണിക്കുന്ന പാട്ടുകളില്‍ എഴുതിണകളെ തരംതിരിച്ച്‌ പാടുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു". അവ; ശ്രതു രാജ്യത്തിലെ പശുക്കളെ കവര്‍ന്ന്‌ യുദ്ധത്തിന്‌ 89 ്രാരംഭം കുറിക്കുന്നതാണ്‌ വടിച്ചിതിണയുടെ പ്രമേയം, നാടുവെട്ടിപ്പിടിക്കുന്നതിനുള്ള ശരി യായയുദ്ധമാണ്‌ വഞ്ചിതിണയുടെ വിഷയം. ശത്രു രാജാവിന്റെ കോട്ടവളഞ്ഞ്‌ പിടിച്ചെടു ക്കുന്നതാണ്‌ ഉഴിഞ്ഞതിണ. കോട്ടയിലല്ലാതെ പരന്ന മൈതാനത്തില്‍ വച്ച്‌ ആക്രമിച്ചെ ത്തുന്ന ശത്രുവിനെ സൈന്യസമേതം ചെന്നെതിര്‍ത്ത്‌ നശിപ്പിക്കുന്നതാണ്‌ തുമ്പിത്തിണ. യുദ്ധവിജയമാണ്‌ വാകത്തിണയില്‍ പ്രതിപാദിക്കുന്നത്‌. പാടാണ്‍തിണയുടെ വിഷയം ദേവ സ്തുതിയും രാജ ്രശസ്തിയുമാണ്‌. ഇഹലോകവിജയത്തിന്റ നശ്വരതയാണ്‌ കാഞ്ചിത്ത? ണയില്‍ വിവരിക്കുന്നത്‌. അകം പാട്ടുസാഹിതൃത്തിലും ്രണയത്തെക്കുറിച്ചുളള അഞ്ചുതി ണകള്‍ക്കൊപ്പം കൈക്കിള, പെരുന്തിണ എന്നീ രണ്ടുതിണകളും ചേര്‍ത്ത്‌ ഏഴുതിണകളു ണ്ടെന്ന അഭിപ്രായം നിലവിലുണ്ടെന്ന്‌ മു. വരദരാജന്‍ രേഖപ്പെടുത്തുന്നു.” കകക്കിളയും പെരുന്തിണയും താണതരം അനുരാഗത്തെ കുറിച്ചുള്ള പാട്ടുകളാണ്‌. സ്ത്രീപുരുഷന്മാരിൽ ഒരാള്‍ക്കു മാ്രമുണ്ടാകുന്ന ഏകപക്ഷീയ ്രണയമാണ്‌ ഒകക്കിള. പരസ്പരസമ്മതമി ല്ലാതെയുള്ള വേഴ്ചയാണ്‌ ഒപരുന്തിണ്‌*. ഇങ്ങനെ ചിട്ടപ്പെടുത്തിയ അകംതിണകള്‍ ഏഴും പുറംതിണകള്‍ ഏഴും കൂട്ടിയിണക്കിപ്പാടിയിട്ടുള്ളവയാണ്‌ സംഘം കവിതകള്‍. 3.9.2 എട്ടുത്തൊകൈ 473ഓളം കവികള്‍ പാടിയിരിക്കുന്ന ചെറുതും വലുതുമായ 2387ഓളം ഖണ്ഡകാവ്യ ങ്ങള്‍ അടങ്ങിയ എട്ടുകൃതികളുടെ സമാഹാരമാണ്‌ എട്ടുത്തൊകൈ. “തൊകൈ” എന്നാൽ സമാഹാരം എന്നാണര്‍ത്ഥം. പാട്ടുകളിലെ വിഷയസ്വഭാവമനുസരിച്ചാണ്‌ എട്ടുകൃതികളായി തരംതിരിച്ച്‌ സമാഹരിച്ചിരിക്കുന്നു. അവ ഒരു പഴയ പാട്ടില്‍ പാടിയിരിക്കുന്നത്‌ ഇങ്ങനെയാണ്‌; “നറ്റിണൈ, നല്ല കുറുന്തൊകൈ ഐങ്കുറുനൂറ്‌ ഒത്ത പതിറ്റുപ്പത്തു, ഓങ്കുപരിപാടല്‍ കാറ്ററിന്താര്‍ ചൊല്ലും കലിയോടും, അകം, പുറം, എന്റു ഇത്തിറത്ത എട്ടുത്തൊകൈ”, അതായത്‌, നറ്റിണ, കുറുന്തൊക, ഐങ്കുറുനൂറ്‌, പതിറ്റുപത്ത്‌, കലിത്തൊക, പരിപാടല്‍, അകനാനൂറ്‌ പുറനാനൂറ്‌, എന്നിവയാ ണവ. ഇതില്‍ “അകം” വിഭാഗത്തില്‍ നറ്ിര൭ണ, കുറുമന്താക, ൭ഐകങ്കുറുന്മുറ, കലിത്തൊക, അകനാന്മുറ്‌ എന്നീ അഞ്ച്‌ കൃതികളും “പുറം” വിഭാഗത്തില്‍ പുറനാന്മുറ്‌ , പതിമ്യപത്ത്‌ എന്നീ രണ്ടു കൃതികളും പരിപാടല്‍ അകം പുറം കലര്‍ന്നുവരുന്ന കൃതിയുമാണ്‌. 3.9.2.1 നറ്റിണൈ നല്‍തിണയാണ്‌ നറ്റിണ, നല്ല ദേശം, നല്ല സംസ്ക്കാരം എന്നീ അര്‍ത്ഥങ്ങളാണ്‌ നറ്റിണയ്ക്ക്‌ കല്പിക്കാവുന്നത്‌. മംഗളശ്ലോകം ഉള്‍പ്പെടെ 401 അകവല്‍ പാട്ടുകള്‍ ഇതി ലുണ്ട്‌. 7 വരി മുതല്‍ 33 വരെയുള്ള ആകെ 192 പാട്ടുകള്‍ ഇതിലടങ്ങിയിരിക്കുന്നു. ഇതില്‍ പാടിയിരിക്കുന്ന ഏഴ്‌ കവികളുടെ പേരുകള്‍ അജ്ഞാതമാണ്‌. പണ്‍നാട്‌ പാണ്ഡ്യന്‍ മറന്‍ വഴുതി എന്ന പാണ്ഡ്യരാജാവാണ്‌ ഈ പാട്ടുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഈ കാവ്യങ്ങള്‍ സമാഹരിച്ച പണ്ഡിതരാരാണെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ കൃതിയിലെ ഏഴ്‌ കവികളുടെ പേരറിയാത്തതുകൊണ്ട്‌ അവരുടെ കവിതകളിലെ സുചനകളെ മുന്‍നിര്‍ത്തി അവയ്ക്ക്‌ യഥാക്രമം വണ്പ്പുറക്ക്കന്തരന്താര്‍, മലൈയനാര്‍, തനിമകനാര്‍, വിഴിക്കണ്‍ പേതൈ പെരുംക്കണ്ണുനാര്‍, തുമ്പിച്ചേക്കിനാര്‍, തേയ്പുരി പഴങ്കെറ്റനാര്‍, മടല്‍ പാടിയമാതങ്കീരനാര്‍ 90 എന്നിങ്ങനെ പേര്‍ കൊടുത്തിരിക്കുന്നു. നറ്റിണയില്‍ 7 വരിയുള്ള ഒരുപാട്ട, 8 വരിയുള്ള ഒരു പാട്ടു, 9 വരികളുള്ള 106 പാട്ടുകള്‍, 10 വരികളുള്ള 96 പാട്ടുകള്‍, 11 വരികളുള്ള 110 പാട്ടുകള്‍, 12 വരികളുള്ള 77 പാട്ടുകള്‍, 13 വരികളുള്ള 8 പാട്ടുകളാണുളളത്‌. ഇവയുടെ തിണ സ്വഭാവ മനുസരിച്ച്‌ കുറിഞ്ചി തിണയില്‍ 130 പാട്ടുകളും പാലത്തിണയില്‍ 107 പാട്ടുകളും നെയ്തല്‍ത്തി ണയില്‍ 101 പാട്ടുകളും മരുതം തിണയില്‍ 33 പാട്ടുകളും മുല്ലത്തിണയില്‍ 28 പാട്ടുകളുമാണ്‌ അടങ്ങിയിരിക്കുന്നത്‌. മിക്ക സംഘം കൃതികള്‍ക്കും കടവുള്‍ വാഴത്തു (ഈശ്വരവന്ദനം) രചിച്ചിട്ടുള്ള ഭാരതം പാടിയ പെരുംതേവനാരാണ്‌ തറ്റിണയുടെയും മംഗളശ്ശലോക കര്‍ത്താവ്‌. ഐന്തിണികള്‍ പശ്ചാത്തലങ്ങളായുള്ള അഞ്ചു വിധം നിലങ്ങളിലെ ജീവിതത്തെ ലക്ഷണയുക്തമായും തന്മയത്വമായും നറ്റിണയില്‍ ആവിഷക്കരിചിരിക്കുന്നു. കാതല്‍മണം (സ്നേഹവിവാഹം) കളളമണം (ഗന്ധര്‍വ്വ വിവാഹം) എന്നീ അനുരാഗാവസ്ഥകളെയും വിര ഹാവസ്ഥകളെയും ഇതിലെ പാട്ടുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. നറ്റിണയില്‍ ഗാര്‍ഹിക ജീവിതചിത്രമാണ്‌ മുഖ്യഗ്രമേയമെങ്കിലും സാമുദായിക രാഷ്ട്രീയ വിവരങ്ങളും അങ്ങിങ്ങായി സൂചിതമാകുന്നുണ്ട്‌. അക്കാലത്തെരാജാക്കന്മാര്‍, സാമന്തന്മാര്‍, പ്രഭുക്കള്‍, പരപ്രമാണി കള്‍ എന്നിങ്ങനെയുള്ള വരെയെല്ലാം ഈ കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. ദ്രാവിഡ സംസ്ക്കാരത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യവും അവരുടെ ജീവിത ശുദ്ധിയും അക്കാ ലത്തെ ഗൃഹസൌഈഭാഗ്യങ്ങളും, ്രാചീന തമിഴക നിവാസികളുടെ ഭുതഭയവും ക്ഷുദ്രജീവിക ഭളോടുള്ള അനുകമ്പയും നറ്റിണയില്‍ പാടപ്പെടുന്നു. സഭാഗ്യം, ഐശ്വര്യം ഇവ എന്താ ണെന്നും നറ്റിണ വിവരിക്കുന്നു. കേരളമുള്‍പ്പെട്ട അന്നത്തെ തമിഴ്‌ ജനതയുടെ അതിഥി സല്‍ക്കാര പ്രിയത്വം എടുത്തുകാട്ടുന്ന പല പാട്ടുകളും നറ്റിണയില്‍ കാണാം. കൂടാതെ നിര വധി പുരാതനനഗരങ്ങളെയും സ്ഥലനാമങ്ങളെപ്പറ്റിയും നറ്റിണയില്‍ പരാമര്‍ശിക്കപ്പെടുന്നു. 3.9.2.2 കുറുന്തൊകൈ കുറുമൈ:തൊകൈയാണ്‌ കുറുന്തൊകൈ (കുറുന്തൊക) വരികള്‍ കുറഞ്ഞപാട്ടുകള്‍ എന്നര്‍ത്ഥത്തിലാണ്‌ കുറുന്തൊകൈ എന്ന പേര്‍ ഈ സമാഹാരത്തിന്‌ കൊടുത്തിരിക്കുന്ന ത്‌. നാല്‌ വരി മുതല്‍ എട്ടുവരികള്‍ വരെയുളള പാട്ടുകളാണ്‌ കുറന്തൊകയിലുള്ളത. ഇതില്‍ രണ്ടുപാട്ടുകള്‍ (307, 309) മാത്രം ഒമ്പതു വരികളില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈശ്വര സ്തുതി യോടുകൂടിയ ഈ പാട്ടുകള്‍ ശേഖരിച്ചത്‌ പുരോക്കോയാണ്‌ ഈ പാട്ടുകള്‍ സമാഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ രാജാവാരാണെന്ന്‌ അജ്ഞാതമാണെങ്കിലും ഇതില്‍ പാടിയിരിക്കുന്ന 205 കവികളുടെ പേരുകള്‍ വ്യക്തമാണ്‌. 4 വരികളുള്ള 38 പാട്ടുകള്‍ 5 വരികളുള്ള 90 പാട്ടു കള്‍, 6 വരികളുള്ള 93 പാട്ടുകള്‍, 7 വരികളുള്ള 103 പാട്ടുകള്‍, 8 വരികളുള്ള 75 പാട്ടുകള്‍, 9 വരികളുള്ള 2 പാട്ടുകള്‍ അടങ്ങിയിരിക്കുന്ന കുറുന്തൊക തിണവ്യവസ്ഥയിലാണ്‌ നിബന്ധി ച്ചിരിക്കുന്നത്‌. കുറുഞ്ചിത്തിണയില്‍ 147 പാട്ടുകളും മുല്ലത്തിണയില്‍ 44 പാട്ടുകളും മരുതം തിണയില്‍ 49 പാട്ടുകളും നെയ്തല്‍ തിണയില്‍ 72 പാട്ടുകളും പാലതിണയില്‍ 89 പാട്ടുകളും അടങ്ങിയിരിക്കുന്നു. ഇപ്രകാരം കടവുള്‍വാഴ്ത്ത്‌ ഉള്‍പ്പെടെ ആകെ 402 അകവല്‍ പാട്ടുക ളാണ്‌ കുറുന്തൊകയിലുള്ളത്‌. കുറുന്തൊകയിലെ ഓരോ പാട്ടിലും കുടുംബജീവിതചിത്രങ്ങളും തത്ത്വങ്ങളും അട 91 ങ്ങിയിരിക്കുന്നു. ദമ്പതികള്‍ തമ്മില്‍ പിണങ്ങാതെയും പിരിയാതെയും സ്നേഹത്തില്‍ കഴിയുന്നതിലുള്ള സുഖവും സംതൃപ്തിയും ഈ പാട്ടുകളില്‍ കാണാം. കരവൂര്‍ ചേരമാന്‍ ചാത്തന്‍, ചേരമാനെന്തൈ, നമ്പിക്കുട്ടുവന്‍, പാലൈ പാടിയ പെരുംകടുങ്കോ, കുട്ടുവന്‍, പെര മ്പൂണ്‍ പൊറൈയന്‍, തീണ്ടേര്‍ പൊറൈയന്‍ എന്നീ ചേരനാട്ടുക്കവികളും കുറുന്തൊകയില്‍ പാടിയിരിക്കുന്നു. നിരവധിവാദ്യ ഉപകരണങ്ങള്‍, ആഭരണങ്ങള്‍ വ്യാപാരങ്ങള്‍ എന്നിവയെ പറ്റി വിശദമായ സൂചനകള്‍ നല്‍കുന്ന കുറുന്തൊകയില്‍ സംഘസാഹിത്യത്തില്‍ ആകെ പരാമര്‍ശിതമായിരിക്കുന്ന കവയിത്രികളില്‍ പകുതിപേരും പാടിയിരിക്കുന്നു. 3.9.2.3 ഐങ്കുറുനുറ്‌ ഐന്്കുറുമൈനുറ്‌ എന്നീ പദങ്ങള്‍ കൂടിചേര്‍ന്നാണ്‌ ഐങ്കുറുനൂുറ്‌ എന്നപദം ഉണ്ടായിരിക്കുന്നത്‌. അഞ്ച്‌ തിണകളില്‍ ഓരോ തിണക്ക്‌ നൂറു ചെറിയ പാട്ടുവീതം ആകെ അഞ്ഞൂറ്‌ പാട്ടുകള്‍. മുന്നു മുതല്‍ ആറ്‌ വരിയുള്ള പാട്ടുകള്‍ ഇതിലുണ്ട്‌. “മരുതം ഓരം പോകി, നെയ്തല്‍ അമ്മൂുവന്‍, കരുതും കുറിഞ്ചി കപിലന്‍, കരുതിയ പാലൈ ഓതലാന്തൈ, പനിമുലൈ പേയനേ നൂലൈ ഓതു ഐങ്കുറുനുറ്‌** ഈ പഴയപാട്ടില്‍ നിന്നും മരുതം പാടിയത്‌ ഓരം പോകിയാരാണെന്നും, നെയ്തല്‍ പാടിയത്‌ അമ്മുവനാരാണെന്നും, കുറു ഞ്ചിപാടിയത്‌ കപിലരാണെന്നും പാലൈപാടിയത്‌ ഓതലാന്തൈയരാണെന്നും മുല്ലൈ പാ ടിയത്‌ പേയനാരാണെന്നും മനസ്സിലാക്കാം. ഓരോ തിണയിലും നൂറുപാട്ടുകള്‍ വീതമുള്ള ഇവ ശേഖരിക്കാന്‍ നിര്‍ദ്ദേശിച്ചത്‌ യാനൈക്കണ്‍ ചേയ്മാന്ത്രഞ്ചേരലിരുമ്പൊറൈയാണ്‌, ഇദ്ദേ ഹത്തിന്റെ നിര്‍ദ്ദേശ്രപകാരം സമാഹരിച്ചത്‌ പുളത്തുറൈ മുനിയ കൂടലൂര്‍ കിഴാറാണ്‌. പതി റ്റുപ്പത്തിന്റെയും ഐങ്കുനൂറിന്റേയും കാവ്യശരീരം ഒന്നാണ്‌ അതായത്‌ ഓരോ തലക്കെട്ടില്‍ പത്തു പത്തു പാട്ടുകള്‍ വീതമുള്ള അടുക്കുകളായി തരം തിരിച്ിരിക്കുന്നു. ഭാരംപേകിയുടടെ മരുതം പാട്ടുകള്‍ വേട്കൈപ്പത്ത്‌, വേഴപ്പത്ത്‌, കള്‍വര്‍പ്പത്ത്‌, തോഴി ക്കുരൈപ്പത്ത്‌, പുലവിപ്പത്ത്‌, തോഴിക്കൂറ്റുപ്പത്ത്‌, കിഴത്തിക്കൂറ്റുപ്പത്ത്‌, പുനലാട്ടുപ്പത്ത്‌, പുലവി രായ്പ്പത്ത്‌, എരുമൈപ്പത്ത്‌ എന്നിങ്ങനെയുളള പത്തുപ്പാട്ടുകള്‍ വീതമുള്ള നൂറ്പാട്ടുകളും അമ്മു വനാരുടെ നെയ്തല്‍പ്പാട്ടുകള്‍ തായക്കുരൈത്തപ്പത്ത്‌, തോഴിക്കുരൈപ്പത്ത്‌, കിഴവര്‍ക്കുരൈ പ്പത്ത്‌, പാണര്‍ക്കുരൈപ്പത്ത്‌, ഞാഴര്‍ പത്ത്‌, വെളളാങ്കുരുപ്പത്ത്‌, ചിറുപെണ്‍ കാക്കകൈപ്പത്ത്‌, തൊണ്ടിപ്പത്ത്‌, നെയ്തല്‍പ്പത്ത്‌, വളെപ്പല്‍ എന്നിങ്ങനെയും കപിലരുടെ കുറിഞ്ചിയില്‍ അന്നായ്വാഴിപ്പത്ത്‌, അന്നായ്പ്പത്ത്‌, അമ്മവാഴിപ്പത്ത്‌, തെയ്യോപ്പത്ത്‌, വെറിപ്പത്ത്‌, കുന്‍കുറ വന്‍പ്പത്ത്‌, കോഴര്‍പ്പത്ത്‌, കുരുക്കുപ്പത്ത്‌, കിള്ളപ്പത്ത്‌, മഞ്ചെപ്പത്ത്‌ എന്നിങ്ങനെ നൂറ്പാ ടടുകളും ഓതലമത്തയാരുടെ പാലയില്‍ ചെല്‍വഴങ്കുവിത്താപ്പത്ത്‌, ചെല്‍വുപ്പത്ത്‌, ഇടൈച്ചു രപ്പത്ത്‌, തലൈവിയിരിങ്കുപ്പത്ത, ഇളവേനില്‍പ്പത്ത്‌, വരവുരൈത്തപ്പത്ത്‌, മുന്നിലെപ്പത്ത്‌, മകള്‍പോക്കിയ വഴിത്തായിരങ്കുപ്പത്ത്‌,ഉടന്‍ പോക്കിന്‍ കണ്‍ ഇടൈപച്ചുരത്തുപ്പത്ത്‌, മറുതാവു പ്പത്ത്‌ എന്നിങ്ങനെ നൂറുപാട്ടുകളും. പേയനാരുടെതായ മുല്ലപ്പാട്ടില്‍ ചെവിലിക്കുറ്റുപ്പത്ത്‌, കിഴറാന്‍ പത്ത്‌, പരവം കണ്ടു കിഴത്തിയുരൈത്തപ്പത്ത്‌, തോഴിവര്‍ പുറത്തുപത്ത്‌ എന്നി ങ്ങനെ നൂറ്‌ പാട്ടുകളും അടങ്ങിയിരിക്കുന്നു. 92 കേരളീയ സംഘകവികളാണ്‌ ഐങ്കുറുനുറ്‌ പാടിയവര്‍ അതുകൊണ്ടുതന്നെ കേരള ചരിത്രരചനയ്ക്ക്‌ സഹായിക്കുന്ന കൃതിയാണിത്‌. ഗ്രാമങ്ങളിലെ വിശ്വാസ പ്രമാണങ്ങള്‍, വിവാഹരിതികള്‍ എന്നിവയെല്ലാം പ്രേമകാവ്യമായ ഇതില്‍ വിശദമാക്കുന്നുണ്ട. ഈ സമാ ഹാരത്തില്‍ മുൂന്നുവരികളുളള 54 പാട്ടുകള്‍, നാല്‌ വരികളുള്ള 253 പാട്ടുകള്‍, അഞ്ച്‌ വരിക ളുള്ള 167 പാട്ടുകള്‍ 6 വരികളുള്ള 24 പാട്ടുകള്‍ വീതം അടങ്ങിയിരിക്കുന്നു. അഞ്ഞൂറ്‌ പാട്ടു കളുണ്ടായിരുന്ന ഐങ്കുറുനൂുറിലെ അമ്മുവനാരുടെ നെയ്തല്‍പത്തിലെ 9, 10 പാട്ടുകള്‍ നഷ്ട പ്പെട്ടുപോയി, അങ്ങനെ ആകെ 498 പാട്ടുകള്‍ ഐങ്കുറുനൂറില്‍ പാടപ്പെട്ടിരിക്കുന്നു. 3.9.2.4 കലിത്തൊകൈ. മലനാട്ടുമങ്കമാര്‍ അരുവിയില്‍ നിന്ന്‌, കുടും നിറയെ വെള്ളം കോരി എളിയില്‍ വച്ച്‌ നടന്നുവരുമ്പോള്‍, നിറയാത്ത കുടങ്ങളിലെ നിര്‍ത്തുളുമ്പുന്ന ശബ്ദവും അവരുടെ കാല്‍ചി ലങ്കകളിലെ മണിക്കിലുക്കവും മേളിച്ചുണ്ടാകുന്ന നാദകലവിയാണ്‌ “കല്ജത്താക്‌ യിലെ “കല” എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഇതൊരു സാഹിത്യവ്യത്തവുമാണ്‌. സാഹിത്ൃയസവിശേഷ തയായ സെയ്യുല്‍പ്പാട്ട വിഭാഗത്തില്‍ ഉള്‍പ്പെടുന്ന “കലിപ്പ്‌ എന്ന വൃത്തത്തിലാണ്‌ കലി ത്തൊകയിലെ 150 പ്രേമകവിതകള്‍ എഴുതിയിരിക്കുന്നത്‌ “കലിപ്പ്‌ എന്ന ശീലിന്‌ തറവ്‌, താഴിക്കൈ, തനിവൊല്‍, സുരതികം എന്നിങ്ങനെ നാലു വിഭാഗങ്ങളുണ്ട്‌. “നാകവഴക്കിനും ഉലകിയല്‍ വഴക്കിനും പാടല്‍ ചാന്‍റ പുലനെറിവഴക്കം കലിയേ പരിപാട്ട ആയിര്‍ പാങ്കിണും ഉരിയതാകും എണ്‍ മഞ്ഞാര്‍ പുലവര്‍” (തൊല്‍ : 999) ഈ സൂത്രരപകാരം കലിത്തൊകൈയും പരിപാടലും ഒന്നില്‍കൂടുതല്‍ കഥാപാത്ര ങ്ങള്‍ പരസ്പരം സംവാദം ചെയ്യുന്ന രീതിയിലാണ്‌ നിബന്ധിച്ചിരിക്കുന്നത്‌. എട്ടുത്തൊക യിലെ മറ്റ്‌ കൃതികളെല്ലാം ഒരാള്‍ മറ്റൊരാളോട്‌ പറയുന്ന രീതിയിലാണ്‌. എട്ടുത്തൊകൈയിലെ കലിത്തൊകെ ഒഴികെയുള്ള മറ്റ്‌ കൃതികള്‍ക്കെല്ലാം ഈശ്വര സ്തുതിപാടിയത്‌ ഭാരതം പാടിയ പെരും തേവനാരാണ്‌ കലിത്തൊകയില്‍ ഈശ്വരവന്ദനം ചെയ്യുന്നത്‌ ഈ കാവ്യത്തിലെ നെയ്തല്‍പ്പാട്ടുപാടിയ നലന്തുവാനാരാണ്‌. കുറിഞ്ഞി, മുല്ല, പാല, മരുതം, നെയ്തല്‍, എന്നീ അഞ്ചുനിലങ്ങളിലെ സാമാന്യജനതയുടെ ഗാര്‍ഹികവും പ്രണയാത്മകവുമായ വ്യത്യസ്ത ജീവിതരീതികളെ തന്മയത്വത്തോടെ ഈ സമാഹാരത്തിലെ ഓരോ കവിതയിലും ആവിഷക്കരിച്ചിരിക്കുന്നു. കുറിഞ്ഞി നിലത്തില്‍ 29 പാട്ടുകള്‍ കപില രും, മുല്ലത്തിണയില്‍ ചോഴന്‍ നല്ലുരുത്രന്‍ 17 പാട്ടുകളും പാലൈത്തിണയില്‍ പെരുങ്കടു ങ്കോ 35 പാട്ടുകളും മരുതനിലത്തില്‍ ഇളനാകനാര്‍ 35 പാട്ടുകളും നെയ്തല്‍ നിലത്തില്‍നല്ല ന്തുവാനാര്‍ ദദപാട്ടുകളും പാടിയിരിക്കുന്നു. മറ്റ്‌ സംഘം കൃതികളെ അപേക്ഷിച്ച്‌ കലിത്തൊ കയ്ക്കുള്ള ്രത്യേകത, ഇതിലെ ഓരോപാട്ടിലും ഓരോ ചെറുകഥയുടെ ഇതിവൃത്തം നിബ ന്ധിച്ചിരിക്കുന്നു എന്നതാണ്‌. കുടുംബജീവിതം, സംഘര്‍ഷം, കമിതാക്കളുടെ ഒളിച്ചോടല്‍, സാഹസികത, വിരഹദു:ഖം, ്രഭുജന്മിവര്‍ഗ്ഗങ്ങളിലെ പുരുഷന്മാരുടെ വ്യഭിചാരശീലം, കുത്ത 93 ഴിഞ്ഞ ജീവിതം, അവരുടെ കുടുംബിനികളുടെയും നെയ്തല്‍ നിലത്തിലെ നിവാസികളുടെ ജീവിതവുമെല്ലാം കലിത്തൊകയില്‍ വിശദമായി പാടിയിരിക്കുന്നു. 3.9.2.5 അകനാനൂറ്‌ ഈശ്വരസ്തുതി ഉള്‍പ്പെടെ 401 പാട്ടുകളുടെ സമാഹാരമാണ്‌ അകനാനൂറ്‌, 145 കവി കള്‍ പാടിയ നെടുന്തൊക എന്ന പേരുംകൂടിയുള്ള അകനാനൂറില്‍ 13 മുതല്‍ 31 വരെ വരിക ളുള്ളപാട്ടുകളാണുള്ളത്‌. പാണ്ഡ്യന്‍ ഉഗ്രപെരുവഴുതിയുടെ നിര്‍ദ്ദേശ്രപകാരം മധുര ഉപ്പൂരിക്കൂടി കിഴാറാണ്‌ ഇത്‌ സമാഹരിച്ചത്‌. നെടുന്തൊകയിലെ 200 പാട്ടുകളും പാലൈത്തിണയിലാണ്‌. ഒറ്റ സംഖ്യകളായ 1, 3,5,7,9 തുടങ്ങി എല്ലാ ഒറ്റ സംഖ്യാക്രമത്തിലുള്ള പാട്ടുകള്‍ പാലെപ്പാട്ടു കളാണ്‌ 2, 8, 12, 18 എന്നീ ഇരട്ട സംഖ്യകളില്‍ വരുന്ന പാട്ടുകള്‍ കുറിഞ്ചിതിണയിലുള്‍പ്പെടു ന്നു, ഇ്രകാരം കുറിഞ്ഞിതിണയില്‍ ആകെ എണ്‍പത്പാട്ടുകള്‍ ഉണ്ട്‌. 4, 14, 24, 34 എന്നീ സംഖ്യാക്രമത്തില്‍ വരുന്ന പാട്ടുകള്‍ മുല്ലത്തിണയിലും, 10, 20, 30, 40 എന്നീസംഖ്യാരമ ത്തില്‍ വരുന്ന പാട്ടുകള്‍ നെയ്തല്‍ തിണയിലും അടങ്ങിയിരിക്കുന്നു. കളിറ്റിയാനൈ നിറൈ ; 1-120 വരികള്‍ മണിമിടൈപവളം ; 121-300 വരികള്‍ നിത്തിലക്കോവൈ; 301-400 വരികള്‍ എന്നിങ്ങനെ മൂന്ന്‌ അദ്ധ്യായങ്ങളായി തരംതിരിച്ചാണ്‌ അകനാനൂറിനെ വിഭജിച്ചിരിക്കുന്നത്‌. അഞ്ചുനിലങ്ങളിലെയും ഗാര്‍ഹിക ജീവിതരംഗങ്ങള്‍ ഇതില്‍ വിശദമായി ചേര്‍ത്തിരിക്കുന്നു ്രത്യേകിച്ചും അകനാനൂറിലെ പാലപ്പാട്ടുകള്‍ജീവിതദു:ഖാവസ്ഥകളെ ചിത്രീകരിക്കുന്നവയാണ്‌. 3.9.2.6. പുറനാനൂറ്‌ കടവുള്‍ വാഴ്ത്തുള്‍പ്പെടെ നാനൂറ്‌ “അകവല്‍' പാട്ടുകള്‍ ഉള്‍പ്പെട്ടതാണ്‌ പുറനാനൂറ്‌. 267-ാമത്തതും 26ഭാമത്തേതും പാട്ടുകള്‍ നഷടപ്പെട്ടുപോയിരിക്കുന്നു. നാല്‍പത്തിയഞ്ച്‌ പാട്ടു കള്‍ അപൂര്‍ണ്ടങ്ങളാണ്‌. ബാക്കിയുള്ള 353 പാട്ടുകളാണ്‌ പൂര്‍ണ്ണമാണ്‌. ഭാരതം പാടിയ പെരും തേവനാരാണ്‌ പുറനാനുറിന്റേയും ഈശ്വരവന്ദനത്തിന്റെ കര്‍ത്താവ്‌. മറ്റ്‌ പാട്ടുകള്‍ മുരഞ്ചിയൂര്‍ മുടിനാകരായര്‍ മുതല്‍ കോവൂര്‍ കിഴാര്‍ വരെ നൂറ്റിനാല്‍്പത്തിയാറോളം കവി കള്‍ രചിച്ചവയാണ്‌. പാടിയവരില്‍പതിനാറുപേര്‍ രാജാക്കന്മാരോ രാജകുടുംബങ്ങളില്‍ ജനി ച്ചുവരോ ആയിരുന്നു. പതിനഞ്ചുപേര്‍ സ്ത്രീകളും, കവയത്രികളുടെ കൂട്ടത്തില്‍ കുറവര്‍, കുശവര്‍, വേടര്‍ വര്‍ഗ്ഗങ്ങളില്‍പ്പെട്ടവരുമുണ്ടായിരുന്നു. മുപ്പത്തിമൂന്ന്‌ പാട്ടുകള്‍ രചിച്ച വൈ യന്‍ എന്ന സ്ത്രീ പുറനാനുറില്‍ലെ പ്രധാനിയായ കവയ്ത്രിയാണ്‌. പുറനുനൂറ്‌ സമാഹരി ച്ചതാരെന്നോ അതിനു പ്രേരണ നല്‍കിയതാരെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായും വീരം, ധാനം, യുദ്ധം എന്നിവയെക്കുറിച്ച്‌ വിവരിക്കുന്ന പുറനാനുറില്‍ നിരവധി രാജാക്കന്മാ രെയും അവരുടെ ചരിത്രത്തെയും നാടിനെയും കുറിച്ച്‌ വിശദമാക്കുന്നു. പുറനാനൂറിലെ പാട്ടുകള്‍ “പുറം” വിഭാഗത്തിന്റെ ഭാഗങ്ങളായ വെട്ചി, കരന്തൈ, വഞ്ചി, കാഞ്ചി, നൊച്ചി, ഉഴിന്തൈ, തുമ്പൈവാകൈ, പാടാണ്‍, പൊതുവിയല്‍, കൈക്കിളൈ, പെരുന്തിണൈ മുതലായ ‘തിണ 'കള്‍ക്കുയോജിച്ച “തുറൈപ്പെരുര്‍' ഇണങ്ങിയവയാകുന്നു. തിണൈ എന്നതിന്‌ ഒഴുക്കം അല്ലെങ്കില്‍ മുറ എന്നര്‍ത്ഥം.തുറൈ” എന്നത്‌ ജനങ്ങളും മറ്റു 94 ജീവികളും ചെന്നു ജലപാനം ചെയ്തു ദാഹശമനം നടതന്നതുന്ന തുറ (കടവ്‌) പോലെ പല തരത്തിലുള്ള പൊരുളുകളും ഒന്നു ചേരന്നുവരുന്നതിനു പറ്റിയ വഴിയാണ്‌. സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന പുറനാനൂറിനെ/പുറം പാട്ടുകളെ വിഷയസ്വഭാവമനുസരിച്ച്‌ ഏഴ്‌ ഭാഗങ്ങളായി തരം തിരിക്കാം. 1. കുടവുള്‍ വാഴ്ത്ത്‌ (ഈശ്വരവന്ദനം):- 1-൦ പാട്ട്‌ 2. മുവേന്തര്‍ പാട്ടുകള്‍ - 2-86 3. വള്ളന്‍ പാട്ടുകള്‍ - 87-165 4. പടൈതലെവര്‍ പാട്ടുകള്‍ - 166-181 5. അരിവുറൈ പാട്ടുകള്‍ - 182-195 6. പതുന്‍വിയല്‍ പാട്ടുകള്‍ - 196-286 7. പുറത്തിണൈ പാട്ടുകള്‍ - 287-400 ശിവപെരുമാളിനെ സ്തുതിച്ചു തുടങ്ങുന്ന പുറനാനൂറില്‍ മുവേന്തന്മാരെക്കുറിച്ച്‌ വിശ ദമായി പ്രതിപാദിക്കുന്നുണ്ട്‌. 3.9.2.7. പതിറ്റുപത്ത്‌ ചേരാജാക്കന്മാരെക്കുറിച്ചുള്ള ര്രശസ്തികാവ്യമാണ്‌ പതിറ്റുപ്പത്ത്‌. പതിറ്റുപ്പത്തിലെ ഓരോ പത്തിലും ്രത്യേകം തലക്കെട്ടുകളില്‍ പത്തുവീതമുള്ള പാട്ടുകള്‍ അടങ്ങിയിരിക്കു ന്നു. കൂടാതെ ഓരോ പത്തിനും ഓരോ പതികമെന്ന അനുബന്ധവും ചേര്‍ന്നതാണ്‌ പതി റ്റുപ്പത്തിന്റെ കാവ്യരൂപം. ഓരോ പതികത്തിലും അതാതു ചേരരാജക്കന്മാരുടെ സംക്ഷിപ്ത വിവരം കൊടുത്തിരിക്കുന്നു. പതിറ്റുപ്പത്തിലെ ഒന്നാംപ്പത്തും അവസാനത്തെപത്തും നഷ്ട പ്ലെട്ടുപോയിരിക്കുന്നു. വൈയ്യാപുരിപ്പിള്ള സമാഹരിച്ച്‌ ഗ്പകാശിപ്പിച്ച ചക്ക ഇലക്കിയം (സം ഘസാഹിത്യം) എന്ന കൃതിയിലാണ്‌ പതിറ്റുപ്പത്തിലെ ഒന്നാംപത്തിനെക്കുറിച്ച്‌ ചില വിവര ങ്ങളുള്ളത്‌.) രണ്ടാം പത്തിന്റെ പതികത്തില്‍ നിന്ന്‌ ഒന്നാം പത്തിലെ ചേരരാജാവ്‌ പെരി ന്തോന്‍ ഉതിന്‍ ചേരലാതനാണെന്ന്‌ കണ്ടെത്താം. കേരളത്തിലെ സാമൂഹ്യസ്ഥിതി ഭരണസ മിതി, സാംസ്കാരിക നില തുടങ്ങിയവ ഈ ചരിത്രകാവ്യത്തില്‍ നിന്നും സാമാന്യമായി ഗ്രഹിക്കാവുന്നതാണ്‌. സംഘം കൃതികളില്‍ കണ്ടുകിട്ടിയവയില്‍ ഏറ്റവും പഴക്കമുള്ള സമാ ഹാരങ്ങള്‍ പതിറ്റുപ്പത്തും, പുറനാനൂറും ആണെന്നാണ്‌ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്‌. പതിറ്റുപ്പത്ത്‌ ഗ്രസാധനം ചെയ്തത്‌ ആരാണെന്ന്‌ സംഘ ഐതിീഹ്യങ്ങളിലോ പഴയപാട്ടുക ളിലോ പറഞ്ഞുകാണുന്നില്ല. എന്നാല്‍ ചിലപ്പതികാരകര്‍ത്താവായ ഇളങ്കോടികാണ്‌ ഓരോ പത്തിനും പതികങ്ങള്‍ എഴുതിച്ചേര്‍ത്ത്‌ പ്രസിദ്ധപ്പെടുത്തിയതെന്ന്‌ ഹിക്കുന്നു. കുമട്ടൂര്‍ കണ്ണനാരാണ്‌ രണ്ടാം പത്തില്‍ ചേരമാന്‍ ഇമയവരമ്പന്‍ നെടുഞ്ചേരലാതനെ പറ്റിപ്പാടിയിരിക്കുന്നത്‌. തമിഴകം മുഴുവനും ഐശ്വരയപൂര്‍ണ്ണമായി ഭരിച്ചവനും യവനരെയു ദ്ധത്തില്‍ പരാജയപ്പെടുത്തി, കൈകള്‍ പുറകില്‍ ചേര്‍ത്തുകെട്ടി അവരുടെ സമ്പത്ത്‌ കരസ്ഥ മാക്കി രാജധാനിയില്‍ കൊണ്ടവന്ന്‌ പലര്‍ക്കും ദാനം ചെയ്തവനാണ്‌ ഇമയവരമ്പനെന്ന്‌ കണ്ണനാര്‍ രണ്ടാം പത്തില്‍ വിവരിച്ച്‌ പാടുന്നു. 95 പാലെ ഗനതമന്ധാാര്‍ ചേരരാജാവായ പല്‍യാനൈ ചെല്‍കൊഴുകുട്ടുവനെ വാഴ്ത്തു ന്നതാണ്‌ മൂന്നാം പത്ത്‌. ഇമയവരമ്പന്റെ അനുജന്‍ ഉമ്പര്‍ക്കാട്ടില്‍ കടന്ന്‌ ആ ഗ്പദേശം മുഴു വന്‍ കൈവശപ്പെടുത്തിയെന്നും. പല്‍യാനൈച്ചെല്‍ക്കെഴുക്കുട്ടുവന്‍ നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും പഠിച്ചറിഞ്ഞു ഭരണം നടത്തിയതായി ഈ പാട്ടുപറയുന്നു. ഇരുപതുവര്‍ഷം നാടുവാണ കളങ്കായ്കണ്ണിനാര്‍ മുടിചേരലാതനെപറ്റി പാല കാച്ചഛിയാറ്ു കാച്ചിയനാര്‍ പാടിയ വാട്ടാണ്‌ നാലാം പത്ത്‌. വേളാവിക്കോമാന്റെ മകള്‍പത്മാദേവിയില്‍ ജനിച്ച പുശ്രനാണ്‌. കള ങ്കായ്ക്കണ്ണി നാര്‍മുടിച്ചേരല്‍. പൂഴിനാടിനെ യുദ്ധം ചെയ്തു പിടിച്ചടക്കിയ രാജാവാണിദ്ദേഹ മെന്നും ഈ പത്ത്‌ പറയുന്നു. സംഘം കവികളില്‍ പ്രധാനിയായ ചരണര്‍ കടല്‍പിറകോട്ടിയ ചേരന്‍ ചെങ്കുട്ടുവനെ വാഴ്ത്തിക്കൊണ്ടുള്ളതാണ്‌ അഞ്ചാം പത്ത്‌. കാക്കച്ഛാടിന്നിയര്‍ നച്ചരള്ളയാര്‍ ആടുകോട്‌ പാട്ട ചേരലന്തന്നെ പറ്റി പാടിയതാണ്‌ ആറാംപത്ത്‌. മത പക്ഷപാതമില്ലാത്ത ശൈവമതക്കാ രനായിരുന്നുവെന്നും യുദ്ധവീരനും കലാപോഷകനുമായിരുന്നു ആടുകോട്‌ പാട്ടുച്ചേരലത നെന്ന്‌ ആറാം പത്ത്‌ പാടുന്നു. കപിലരെഴുതിയ ഏഴാം പത്തില്‍ ചെല്‍വകടുംകോവാഴിയാതനെ വാഴ്ത്തിപ്പാടുന്നു. കുറ്റമറ്റ പരുഷം കൊണ്ട്‌ ശ്രതുക്കളെ മിശ്രങ്ങളാക്കിയവനും, ശാസ്ത്രവിധികളില്‍ കറയറ്റ പരിജ്ഞാനം നേടിയവനും ആയ അന്തുവന്‍ ചേരലിന്‌ പൊറയന്‍ മഹാദേവിയില്‍ ജനിച്ചവ നാണ്‌ ചെല്‍വകടുംകോ വാഴിയതനെന്ന്‌ ഏഴാം പത്തില്‍ പറയുന്നു. അരിചില്‍്‌ കിഴാര്‍ തക ടൂര്‍ എറിന്ത പെരുഞ്ചേരലിരുമ്പൊറൈയെപറ്റി പാടിയ പാട്ടാണ്‌ എട്ടാം പത്ത്‌. തകടൂര്‍ ആക്രമിച്ച്‌ കോട്ടമതിലുകള്‍ കൈവശമാക്കി അതികാമന്റെ അഹങ്കാരം ശമിപ്പിച്ച രാജാമാണി ദ്ദേഹമെന്ന്‌ എട്ടാംപത്തില്‍ അരിചില്‍ കിഴാര്‍ പാടുന്നു. പെരുംകുന്റൂര്‍ കിഴാര്‍ കുടക്കോ ഇളംചേരല്‍ ഇരുമ്പൊറൈയെപറ്റി പാടിയതാണ്‌ ഒന്‍പതാം പാട്ട. മൈയൂര്‍ കിഴാന്‍ വെണ്‍മാള്‍ അന്തുവന്‍ ചെളൈവയില്‍ ജനിച്ചവനും വീര രായ പടയാളികളൊത്ത്‌, അതിയായ കോപത്തോടെ ചെന്ന്‌ രണ്ടു മുടിമന്നന്മാരേയും “പിച്ചി ക്കോവി'നെയും കൊന്ന്‌ ആര്‍ക്കും കടക്കാന്‍ കഴിയാത്ത വിധം കാവലുള്ള അഞ്ചു മലങ്കോ ടുകളെ തകര്‍ത്ത്‌ കീഴടക്കിയവനാണ്‌ ഇളംച്ചേരലെന്ന്‌ ഒമ്പതാം പത്തില്‍ പാടുന്നു. 3.9.2.8. പ്രിപാടല്‍ പരിപാടല്‍ എന്ന വൃത്തത്തിലുള്ള പാട്ടുകളുടെ സമാഹാരമാണ്‌ പരിപാടല്‍. പരി പാടല്‍ വൃത്തങ്ങളായ ആചരിയപ്പാ, വഞ്ചിപ്പാ, വെണ്‍പ്പാ, കലിപ്പാ എന്നിവയിലാണ്‌ ഇവ എഴുതപ്പെട്ടിരിക്കുന്നത്‌. അകപ്പൊരുളിന്റെയും പുറപ്പൊരുളിന്റെയും വിഷയങ്ങള്‍ ചേര്‍ന്നു വരുന്ന പരിപാടല്‍ എഴുപതു പാട്ടുകളുടെ സമാഹാരമാണ്‌. ഇറൈനാര്‍ അകപ്പൊരുളിലും, തൊലക്കാപ്പിയം പൊരുളധികാരത്തിലും ഇ്രകാരം എഴുപതുപാട്ടുകളെപറ്റി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ ഇരുപത്തിരണ്ട്‌ പാട്ടുകള്‍ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. 25 മുതല്‍ 400 വരിവരെയുള്ള പരിപാടലിലെ കണ്ടുകിട്ടിയ 22 പാട്ടുകള്‍ 13 കവികള്‍ പാടിയതാണ്‌. 96 വ്വിഷ്ണുവിനെ സംബന്ധിക്കുന്ന 8 പാട്ടുകള്‍, മുരുകനെ സംബന്ധിക്കുന്ന 31 പാട്ടുകള്‍ മകാറൃമവ പറ്റിപാടുന്ന ഒരു പാട്ടു, ൭വഗയെപറ്റി പാടുന്ന 26 പാട്ട മധുരയെക്കുറിച്ച്‌ പാടുന്ന 4 വാട്ടുകള്‍ അടങ്ങുന്നതായിരുന്നു 70 പാട്ടുകളടങ്ങിയ പരിപാടല്‍. പക്ഷേ വിഷ്ണുവിനെ കുറിക്കുന്ന 6 പാട്ടുകളും മുരുകന്‍ സംബന്ധിക്കുന്ന 8 പാട്ടുകളും വൈഗയെ കുറിച്ചുള്ള 8 പാട്ടുകളുമാണന്ന കണ്ടുക്കിട്ടിയിട്ടുള്ളത്‌. സംഘകാലത്തെ ഒരു ഭക്തികാവ്യമായ പരിപാടലില്‍ ദ്രാവിഡ ജീവിതതത്ത്വശാസ്ത്ര പ്രകാരമുളള പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മാര്‍ത്ഥകാമങ്ങളെയും നായാട്ടു, തീയാട്ട്‌ എന്നീ വിനോ ദങ്ങളെയും ഭക്തിവിഷയങ്ങളെയും (്പതിപാദിച്ചിരിക്കുന്നു. അക്കാലത്തെ ജനസമൂഹത്തിന്റെ ജീവിത രീതികളും ആചാരമര്യാദകളും മതാനുഷ്ഠാനങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. കൂടാതെ അക്കാലത്തെ രാഗവിശേഷങ്ങള്‍ വാദ്യോപകരണങ്ങള്‍, വിവിധ വാഹനങ്ങള്‍, രാജ്യരക്ഷാ മുറകള്‍, രാക്കവല്‍ക്കാര്‍, രക്ഷാസൈന്യങ്ങള്‍ എന്നിവയും ഇതിലെ പാട്ടുകളില്‍ കാണാം. തിരുമാലിനെ (വിഷ്ണു) പറ്റിയുള്ള ഇതിലെ രണ്ടാം പാട്ടുരചിച്ചത്‌ കിരമ൭നയാര്‍ എന്ന വിദ്വൽകവിയാണ്‌. 3,4,5 എന്നീ മുന്നു പാട്ടുകള്‍ കടുവ ഇളവെയിനല്‍ എന്ന കുറവ ക വിയുടേതാണ്‌. ഇതില്‍ ആദ്യത്തെ രണ്ട്‌ പാട്ടുകള്‍ വിഷ്ണുവിനെയും അഞ്ചാം പാട്ടില്‍ സുബ്രഹ്മണ്യനെയും പ്രതിപാദിച്ചിരിക്കുന്നു. 6,8,11,20 എന്നീ നാല്‌ പാട്ടുകള്‍ ആചിരിയര്‍ നല്ലന്തുവന്ാര്‍ രചിച്ചതാണ്‌ ഇതില്‍ എട്ടാംപാട്ട മുരുകനെയും ബാക്കിയുള്ളവ വൈഗാനദി യെക്കുറിച്ചും പാടിയിരിക്കുന്നു. 9, 8 എന്നിവ മുരുകനെ സ്തുതിച്ചു. കുന്റമ്പൂതനാല്‍ രചിച്ച താകുന്നു. വൈഗയെ പുകഴ്ത്തുന്ന 10-0൦ പാട്ട്‌ കറുമ്വികള നമ്പുര൯ എന്ന കവി പാടിയതാ കുന്നു. നല്‍്വഴുതിയരുടേതായ 12-ാം പാട്ട്‌ വൈഗാനദിയെക്കുറിച്ചുള്ളതാണ്‌. നല്ലെഴുതി നാര്‍ രചിച്ച 13-0൦ പാട്ടില്‍ മുരുകനെ പറ്റിയാണ്‌ പാടിയിരിക്കുന്നത്‌. ഇദ്ദേഹം തന്നെ വൈഗ യെക്കുറിച്ചു പാടിയ മുന്നുപാട്ടുകള്‍ വേറെയുമുണ്ട്‌. മയ്യോടകോവന്ാര്‍ എന്ന കവിയുടേതായ ഏഴാം പാട്ട. വൈഗയെക്കുറിച്ചാണ്‌ പാടുന്നത്‌. കേശവനാര്‍ എന്ന കവിയുടേതായ 14-0൦ പാട്ടില്‍ മുരുകനെ പ്രതിപാദിക്കുന്നു. ഇളം പെരുവഴുതി രചിച്ച 15-0൦ പാട്ടില്‍ വിഷ്ണുവി നെയും, നല്ലഴൃചിയാര്‍ രചിച്ച 16, 17 പാട്ടുകള്‍ വൈഗയെയും മരുകനെയും നച്ഛണ്ണന്ാരുടെ 19-0൦ പാട്ടിൽ മുരുകനെയും മുഖ്യമായി പരാമര്‍ശിച്ചിരിക്കുന്നു. 3.9.8 പത്തുപ്പാട്ു സംഘസാഹിത്യത്തിലെ നിണ്ടപ്പാട്ടുകളടങ്ങിയ കാവ്യസമാഹാരമാണ്‌ പത്തുപ്പാട്ടു. അവയേതൊക്കെയെന്ന്‌ ഒരുപഴയ പാട്ടില്‍ ഇപ്രകാരം കുറിക്കുന്നു.; “മുരുക്കപൊരുനാറുപാണി രണ്ടു മുല്ലൈ- പെരുകവളമതുരൈക്കാഞ്ചി-മരുവിനിയ കോലനെടുനല്‍വാടൈ കോല്‍ക്കുറിഞ്ചി പട്ടിനപ്‌- പാലൈ കടറത്തൊടും പത്തു” അതായത്‌ തിരുമുരുകാറ്റുപ്പട, പൊരുനരാറ്റുപ്പട, ചിറുപാണാറ്റുപ്പട, പെരുമ്പാണാറ്റുപ്പട, മുല്ലൈ പാട്ടു, മതുരൈക്കാഞ്ചി, നെടുനെല്‍വാട, കുറിഞ്ചിപ്പാട്ട, പട്ടിനപ്പാല, മലൈപ്പടുകടാം എന്നിവ യാണ്‌ പത്തുപ്പാട്ട കാവ്യസമാഹാരത്തിലടങ്ങിയിരിക്കുന്നവ. ഇതില്‍ തിരുമുരുകാറ്റുപ്പട, പൊരു 97 നാരാറ്റുപ്പട, ചിറുപാണാറ്റുപ്പട, പെരുമ്പാണാറ്റുപ്പട, മലൈപടുകടാം എന്നീ അഞ്ചു കൃതികള്‍ ആറ്റുപ്പട വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സമ്മാനാര്‍ത്ഥിക്ക്‌ ലക്ഷ്യവും മാര്‍ഗ്ഗവും പറഞ്ഞുകൊ ടുത്ത്‌ യാത്രയാക്കുന്നതാണ്‌ ആറ്റുപ്പട സ്രമ്പദായം. പട്ടിനപ്പാല, മുലൈപപ്പാട്ട, കുറിഞ്ചിപ്പാട്ടു എന്നീ കൃതികള്‍ അകം വിഭാഗത്തിലും മധുരക്കാഞ്ചി പുറം വിഭാഗത്തിലും നെടുനല്‍വാട അകം പുറം ലക്ഷണങ്ങള്‍ കലര്‍ന്ന കാവ്യവുമാകുന്നു. മതുരൈ നക്കീരന്‍ പാടിയ തിരുമുരുകറ്റുപ്പടയ്ക്ക്‌ പൃലവരാറ്റുച്ചട എന്നും പേരുണ്ട്‌. ആചിരിയിപ്പാ വൃത്തത്തിലുള്ള 317 വരികളടങ്ങിയ ഈ കൃതിയില്‍ സ്വര്‍ഗ്ഗലോകം നേടിയ സിദ്ധനായ ഒരാള്‍ അതുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരാളെ സുബ്രഹ്മണ്യ സ്വാമിയുടെ സമീപ ത്തേക്ക്‌ പറഞ്ഞുവിടുന്നതാണ്‌ ഇതിവൃത്തം. ശ്രീമുരുകന്റെ ്രധാന വീടുകളെന്നറിയപ്പെ ടുന്ന തിരുപ്പറംകുന്‍റം, തിരുച്ചെന്തൂര്‍, പഴനി, തിരുഏരകം, കുന്‍റുതോറാടല്‍, പഴമു തിര്‍ച്ചോലൈ എന്നീ ക്ഷ്േേതങ്ങളെ വര്‍ണ്ണിക്കുന്ന ഈ കൃതിയില്‍ ശ്രീ മുരുക സേവയിലൂടെ മോക്ഷം (്രാപിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള മാര്‍ഗ്ഗം വ്യക്തമാക്കുകയാണ്‌. മുട ത്താമക്കണ്ണിയാര്‍ പാടിയ പൊരുനാരാറ്റുപ്പട കരികാലചോഴഴനെക്കുറിച്ചുള്ള ്രശസ്തി കാവ്യമാണ്‌. വെണ്ിയുദ്ധത്തില്‍ വിജയശ്രീലാളിതനായ കരികാല ചോഴന്റെ വദാന്യതയും സമരകനതു കവും ഗ്രകീര്‍ത്തിക്കുകയാണ്‌ ഈ കാവ്യത്തില്‍ ചെയ്തിരിക്കുന്നത്‌. ഇടൈക്കഴിനാഴ്ടനല്കൂര്‍ നല്‍ദത്തന്ാാര്‍ പാടിയ ചിറുപാണാറ്റുപ്പടയില്‍ ഓയ്മനാട്ടു ഗ്രഭു വായ നല്ലിയക്കോടനെ (പശംസിക്കുകയാണ്‌. മൂവേന്തന്മാരില്‍ നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ മികച്ച സമ്പത്ത്‌ നിങ്ങള്‍ക്ക്‌ നല്‍കിയക്കോടന്‍ നല്‍കുമെന്ന്‌, അവിടുന്ന്‌ വരുന്ന പാണന്‍ മറ്റൊരു ദരിദ്രപാണനോട്‌ പറഞ്ഞുമനസ്സിലാക്കുന്ന രീതിയിലാണ്‌ കാവ്യഘടന. കടിയലൂര്‍ രുദ്രന്‍ കണ്ണനാര്‍ എഴുതിയ പെരുമ്പാണാറ്റുപ്പടയില്‍ പല്ലവസംഘസദസ്സില്‍ തങ്ങളുടെ കലാ ്രകടനം കാഴ്ചവച്ച്‌ സമ്മാനങ്ങള്‍ നേടി വരുന്ന പെരുമ്പാണന്‍ വഴിക്കുകണ്ടുമുണ്ടിയ മറ്റൊരു ഗായകസംഘത്തോട്‌ അങ്ങോട്ടുള്ളവയും ആ നാടിന്റെ വഴക്കങ്ങളും പറഞ്ഞുകൊടുക്കുന്ന തായാണ്‌ കാവ്യരപമേയം. പത്തുപ്പാട്ടിലെ ഏറ്റവും ചെറിയ കാവ്യമായ മുല്ലൈപ്പാട്ടെഴുതിയത്‌ കാവേരിപ്പുന്പട്ടി ണത്തു പൊന്‍വാണികനാര്‍ മകന്ാാല്‍ നച്ചുതന്ാറാണ്‌. നൂറ്റിമൂന്ന്‌ വരികളുള്ള ഈ കാവ്യ ത്തില്‍, വര്‍ഷാരംഭമോടെ യുദ്ധം തീര്‍ന്ന്‌. ഞാന്‍ മടങ്ങിയെത്തും, അതുവരെസമാധാനമായി കാത്തിരിക്കണം എന്ന്‌ വാക്കുകൊടുത്ത്‌ പടക്കളത്തിലേക്ക്‌ പോയ ഭര്‍ത്താവ്‌ വിജയിയായി തിരിച്ചുവരുന്നതും കാത്ത്‌ വിരഹത്തിലിരിക്കുന്ന നായികയെ ഹൃദ്യമായി വിവരിക്കുന്നു. മാങ്കുടി മരുതനാർ എഴുതിയ മതുരക്കാഞ്ചി രാജാവിന്‌ ജ്ഞാനോപദേശം ചെയ്യുന്ന രീതിയി ലാണുള്ളത്‌. തലൈങ്കയാലങ്കാനത്തെ യുദ്ധത്തില്‍ വിജയം നേടി തിരിച്ചെത്തിയ നെടും ചെഴിയന്‍ എന്ന പാണ്ഡ്യ മഹാരാജാവിനെക്കുറിച്ച്‌ എഴുതിയ പ്രശസ്തി കാവ്യമാണിത്‌. പുറ പ്പൊരുള്‍, അഥവാ യുദ്ധക്കളമായ കാഞ്ചിത്തിണയില്‍ എഴുതപ്പെട്ട മതുരക്കാഞ്ചിയില്‍, മധു രയിൽ തിരുവോണനാളില്‍ ഓണാഘോഷം നടത്തിയിരുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്‌. മധുരാനഗരത്തിലെ രാച്ചന്ത, പകല്‍ച്ചന്ത അവിടെ പലയിനം പക്ഷികളെപ്പോലെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിദേശികളുടെയും നാട്ടുകാരുടെയും തിരക്ക്‌, ഓരോ വ്യാപാ 98 രവും ഗ്രത്യേകം ഗ്രത്യേകമായി തൂക്കിയിട്ടുള്ള ലിഖിത പാതകള്‍ എന്നിവയും തിരുപ്പറം ക്കുന്റത്തിലെയും മധുരക്കോവിലുകളിലെ വിശേഷോത്സവങ്ങളെയുംകുറിച്ച്‌ വിശദമായി മധു രകാഞ്ചിയില്‍ പാടുന്നുണ്ട്‌. നക്കീരനാരുട നെടുനാല്‍വാട നെടുഞ്ചെഴിയന്‍ യുദ്ധാര്‍ത്ഥം തന്നില്‍ നിന്ന്‌ വേര്‍പ്പെ ടുതിനാല്‍ വിരഹാര്‍ത്തയായ രാജ്ഞിയെ സമാശ്വാസിപ്പിക്കാനായി കൊട്ടാര സുഹൃത്തായി രുന്ന കവി, അദ്ദേഹം യുദ്ധം കഴിഞ്ഞ്‌ ഉടന്‍ തിരിച്ചെത്തുമെന്ന്‌, ദുര്‍ഗ്ഗാ ഭക്തയായ ഒരു സഖി പറയും പ്രകാരം രചിച്ച കാവ്യമാണ്‌. കപിലരെഴുതിയ കുറിഞ്ഞിപ്പാട്ടിൽ നായികയുടെ രഹ സ്യ പ്രേമജീവിതം തോഴി, വളര്‍ത്തമ്മയെ ധരിപ്പിച്ച്‌ അവരുടെ വിവാഹം വേഗം നടത്തി കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതാണ്‌ കാവ്യര്രമേയം. അകപ്പൊരുള്‍ കാവ്യത്തില്‍ തോഴിക്കാണ്‌ പ്രാധാന്യം. കടിയലൂര്‍ രുദ്ദല്‍ക്കണ്ണന്നാര്‍ എഴുതിയ പട്ടിനപ്പാലയില്‍ കരികാലചോഴന്റെ വേര്‍പാ ടില്‍ രാജ്ഞിക്കുളള വിരാഹാവസ്ഥയെ പ്രമേയമാക്കി സ്വീകരിച്ചിരിക്കുന്നു. “ഈ വിയോഗവ്യഥ കവി സ്വന്തം ഹൃദയവുമായി സംവദിക്കുന്ന രൂപത്തിലാണ്‌ ഇവിടെ സ്വീകരിച്ചിട്ടുള്ളത്‌. തമിഴ്‌ കാവ്യലക്ഷണമനുസരിച്ച്‌ പാലത്തിണയില്‍ കാവേരി പൂനമ്പട്ടിണത്തിന്റെ ്രതാപാശ്വൈര്യ ങ്ങള്‍ പ്രമേയമാക്കി രചിച്ച കാവ്യമാകയാലാണ്‌ “പട്ടിനപ്പാല” എന്ന്‌ കാവ്യത്തിന്‌ പേര്‍ വന്നത്‌. ചേയ്നന്നനെന്ന ചേരസാമന്തനെ കഥാനായകനാക്കി ചരുങ്കനശികന്ാമരഴുതിയ “മലൈപ ടുകടാ” മില്‍ ചേയ്നന്ദന്റെ പണ്ഡിത സഭയില്‍ കൂത്തര്‍സംഘംചെന്ന്‌ കലാഭ്യാസം അവതരി പ്പിച്ച്‌ സമ്മാനങ്ങള്‍ വാങ്ങുവാന്‍ കവി പറയുന്നു. ഇക്കാരണം കൊണ്ട്‌ ഈ കാവ്യം കൂത്ത രാറുച്ചട എന്ന വിഭാഗത്തിലുള്‍പ്പെടുന്നു. മലയെ കിടക്കുന്നമദയാന (പടുകടാം) യായി കല്പീച്ചിരിക്കുന്നു. ആ മലയില്‍ നിന്നുയരുന്ന ശബ്ദങ്ങളുടെ മറ്റൊലിയില്‍ ഒതുക്കുകയാ ലാണ്‌ കാവ്യത്തിന്‌ മലൈപടുകടാം എന്ന്‌ പേര്‍ വന്നത്‌. 3.9.4 പതിനെണ്‍ കീഴ്ക്കണക്ക്‌ സംഘംകൃതികളുമായി ബന്ധപ്പെട്ടു കിടക്കുന്ന അമ്പത്‌ പാട്ടില്‍ കുറഞ്ഞ ലഘു കാവ്യസമാഹാരങ്ങള്‍ക്ക്‌ കീഴ്ക്കണക്ക്‌ എന്നാണ്‌ സംഘകാവ്യലക്ഷണപ്രകാരം പറയുന്നത്‌. അറം പൊരുള്‍ ഇമ്പം (ധര്‍മ്മാര്‍ത്ഥകാമങ്ങള്‍) എന്നിവയെ ആസ്പദമാക്കി രചിച്ചവയാണ്‌ പതിനെണ്‍ കിീഴക്കണക്കുകള്‍. അവ ഒരു പഴയപാട്ടില്‍ ഇപ്രകാരം വിവരിക്കുന്നു. “നാലടിനാന്‍മണി നാന്‍നാര്‍പതൈന്തിണൈ മു- 24003 കുടുകു കോവൈ പഴമൊഴി മാമൂലം ഇന്തിലൈ ചൊല്‍കാഞ്ചിയുടന്‍ ഏലാതിഎന്‍പണെമ കൈനിലൈയാവാങ്കിഴ്ക്കണക്കും” പ്രേമം, വീരത, ദാനം തുടങ്ങിയ നിസര്‍ഗ്ഗ സന്തോഷങ്ങളെ പറ്റിപ്പാടിയിരുന്ന കവി കള്‍ക്ക്‌ അതിന്‌ സാഹചര്യം പിന്നീട്‌ ലഭിച്ചില്ല. സംഘകാലത്തോടടുത്തല്ല നീതികാവ്യങ്ങ ളെന്നറിയപ്പെടുന്ന പതിനെണ്‍കിീഴക്കണക്കുകളുടെ കാലമെന്ന്‌ പ്രബലമായ അഭിപ്രായങ്ങളു ണ്ട്‌. ചേര ചോഴ-പാണ്ഡ്യരുടെ സമൃദ്ധഭരണത്തിന്‍ കളദ്രര്‍ ആക്രമിച്ചുകയറി ജനജീവിതം അസ്വസ്ഥമാക്കിയെന്നും, അങ്ങനെ ജീവിതാനന്ദങ്ങളെക്കുറിച്ച്‌ കവിത രചിക്കാനുള്ള അനു 99 കൂലാവസ്ഥ നഷ്‌ടപ്പെടുകയും, ഈ അവസ്ഥയില്‍ നീതിബോധത്തോടെ ജീവതത്തെ മുന്നോട്ട കൊണ്ടുപോകാനായി നിര്‍മ്മിച്ച ചില ലഘുകാവ്യങ്ങളാണ്‌ പതിനെണ്‍ കീഴക്കണക്ക്‌.” കുടുംബപരം (അകം) സാമൂഹ്യപരം (പുറം) എന്ന രണ്ടു സാഹിത്യവിഭാഗങ്ങളില്‍ ദാര്‍ശനികമായ കൃതികളാണ്‌ പതിനെട്ടു കീഴ്ക്കണക്കില്‍ പതിനൊന്നെണ്ണം. ശേഷിച്ച ആറെണ്ണം അകം കാവ്യങ്ങളും കളവഴി എന്ന കാവ്യം യുദ്ധവര്‍ണ്ണിതവുമാകുന്നു. ഈ പതി നെട്ടുകാവ്യങ്ങളുംകൂടി മൂവായിരിത്തി ഇരുനൂറ്റി അമ്പതുപദ്യങ്ങള്‍ വരും. പതിനെട്ടു കീഴ്ക്ക ണക്കുകള്‍ പൊതുവെ ലഘുകാവ്യശാഖയില്‍ പെടുന്നുവെങ്കിലും 1330 ഈരടി പാട്ടുകളുള്ള തിരുക്കുറുകളും നാനൂറ്‌ ചതുഷ്പദികളുള്ള നാലടിയാറും ഇതില്‍ ഉള്‍പ്പെടുന്നു.” ഉത്തമ ജീവിതത്തിലെ കടമകളും നീതി, സത്യം, അഹിംസ തുടങ്ങിയ ആദര്‍ശങ്ങളു യര്‍ത്തി അര്‍ത്ഥം നിറഞ്ഞ അല്പവാക്കുകള്‍ കൊണ്ട്‌ ആശയപ്രപഞ്ചം സൃഷ്ടിക്കുകയാണ്‌ തിരുക്കുറളും നാലടിയാര്‍ ചെയ്യുന്നത്‌. നാലടിയാര്‍ നാലുവരി പദ്യങ്ങള്‍ അടങ്ങിയതും തിരുക്കുറള്‍ രണ്ടുവരി പദ്യങ്ങള്‍ അടങ്ങിയതുമാണ്‌ വിളമ്പി നാകന്മാര്‍ എഴുതിയ നാന്മണി ക്കടിക തിരുക്കുറള്‍പ്പോലെ തത്ത്വചിന്താരപധാനമാണ്‌. കടിക എന്നാല്‍ ഖണ്ഡിക എന്നാ ണര്‍ത്ഥം. അതായത്‌, ഇതിലെ ഓരോ പാദത്തിലും ആശയരത്നങ്ങള്‍ അടങ്ങുന്നുവെന്നാണ്‌ ഗ്രന്ഥ നാമത്തിന്റെ ഒചിത്യാര്‍ത്ഥം. കാര്‍നാല്‍പത്‌ എന്ന കൃതി എഴുതിയത്‌ മധുരൈ കണ്ണന്‍ കൂത്ത നാരാണ്‌. രാജകലല്‍്പനയാല്‍ ഉദ്യോഗാര്‍ത്ഥം നനവധുവിനെ പിരിഞ്ഞുപോകാന്‍ ഇടവന്ന യുവഭടന്റേയും നവവധുവിന്റെയും വിയോഗ വേദനകളാണ്‌ മുല്ലനിലപശ്ചാത്തലമായുള്ള കാര്‍നാലല്‍്പതില്‍ വിവരിക്കുന്നത്‌. ഓരോപ്പാട്ടിലും മഴക്കാറിനെ ഭംഗ്യന്തരേണ വര്‍ണിക്കുന്ന തിനാലാണ്‌ കാവൃത്തിന്‌ കാര്‍നാല്‍്ചത്‌ എന്ന്‌ പേരുവന്നത്‌. പൊയ്കൈ ആഴ്വരെഴുതിയ കാവ്യമാണ്‌ കളവഴി നാല്‍പത്‌. യുദ്ധരംഗചിത്രങ്ങള്‍ കാവ്യാത്മകമായി അതിശയോക്തിപൂര്‍വ്വം ഇതില്‍ വര്‍ണ്ണിക്കുന്നു. സുവിജേഞേയ ബദ്ധ പ്രമാണങ്ങളായ ദു:ഖം, ദുഃഖകാരണം, ദു:ഖിനിവാരണം, ദു:ഖശാന്തി എന്നീ നാലു തത്ത്വങ്ങ ളില്‍ ആദ്യത്തെ രണ്ട്‌ ്രമാണങ്ങളാണ്‌ കപിലരുടെ ഇന്നാനാല്പതിലെ പ്രമേയം. പുതന്‍ച്ചേ ന്തന്‍ എഴുതിയ ഇനിയവൈ നാല്‍പത്‌ എന്ന കൃതിയില്‍ ദു:ഖ നിവാരണം, ദു:ഖശാന്തി എന്നിവയെപ്പറ്റി ഓരോ പാട്ടിലും ആവര്‍ത്തിച്ചു പറയുന്നു. അനുഭവ സത്യങ്ങളെ ലളിത മായി (്പതിപാദിക്കുന്ന 40 നാലുവരിപ്പാട്ടുകളും വന്ദനപദ്യവും ഉള്‍പ്പെടെ 41 പാട്ടുകളാണ്‌ ഇതിലുള്ളത്‌. ഇനിയമമവ നാല്‍പത്‌, ഇനിതു നാല്‍പത്‌, ഇനിയ നാല്പത്‌ എന്നീ പേരുക ളിലും ഈ കൃതി അറിയപ്പെടുന്നു. പഞ്ചനിലങ്ങളില്‍ ഓരോന്നിനെയും പറ്റി പതുപ്പത്ത്‌ പാട്ടുകള്‍ വീതമുള്ള കൃതിയാണ്‌ മാറന്‍ പൊറൈയന്‍ എഴുതിയ ഐന്തിണൈ അമ്പത്‌. പ്രേമാരംഭത്തിലെ സന്തോഷാസ്വാദനത്തില്‍ത്തുടങ്ങി വിരഹാവസ്ഥയിലെ ദു:ഖവിലാപത്തി ലാണ്‌ കാവ്യം അവസാനിക്കുന്നത്‌. മൂവാതിയാര്‍ എഴുതിയ ഐന്തിണൈ എഴുതപതില്‍ ഓരോ തിണയിലും പതിനാലു വീതം പദ്യങ്ങള്‍ അടങ്ങി ആകെ എഴുപതുപദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തൊലക്കാപ്പിയത്തിലെ കാവ്യനിയമ്രപകാരം തിണകൾ ചേര്‍ത്തുവച്ചിട്ടുള്ള ഈ കാവ്യത്തില്‍ പ്രേമമാണ്‌ മുഖ്യവിഷയം. 100 ചാത്തന്തൈയാരുടെ തിണൈമൊഴി അമ്പതിൽ ഓരോതിണയിലും പതുപ്പത്തുപാട്ടുകള്‍ വീതം ആകെ അമ്പത്പാട്ടുകള്‍ അടങ്ങിയിരിക്കുന്നു. ഈ കൃതിയിലും പ്രേമമാണ്‌ മുഖ്യവിഷയം. നല്ലാതനാരുടെ തിരുകടുകത്തില്‍ നൂറു നാലടിപ്പാട്ടുകളാണുള്ളത്‌. ത്രികടു എന്ന സംസ്കൃതപദത്തിന്റെ തമിഴ്രൂപമാണ്‌ തിരികടുകം. ചുക്ക്‌, മുളക, തിപ്പലി എന്ന മൂന്നു മരുന്നുകളാണിത്‌. ത്രിദോഷ ഹേതുക്കളായ ശാരീരിക രോഗങ്ങളെ ഇവ ശമിപ്പിക്കുന്നതുപോലെ മനസ്സിനെ പീഡിപ്പി ക്കുന്ന രാഗാദി ദുശ്ചിന്തങ്ങളായ മനോവ്യാധികള്‍ അകറ്റി ശുദ്ധീകരിക്കുന്ന മൂന്ന്‌ തത്ത്വങ്ങള്‍ ഓരോ പാട്ടിലും ഉള്‍ക്കൊള്ളുന്നു എന്നതാണ്‌ ഈ കാവ്യത്തിന്റെ ര്രത്യേകത. പ്രത്യേക ദേശ ത്തെയോ വ്യക്തിയെയോ പ്രതിപാദിക്കാതെ ദേശകാലാതി വര്‍ത്തികളും, സാര്‍വ്ൃത്രികവു മായ ആശയങ്ങളെയാണ്‌ ഈ കാവ്യത്തില്‍ പ്രതിപാദിക്കുന്നത്‌. കീഴ്ക്കണക്കിലെ ആറു പ്രേമ കാവ്യങ്ങളില്‍ ഏറ്റവുവലുതാണ്‌ കണിമേതാവിയാര്‍ എഴുതിയ തിണൈമാലൈ നൂറ്റി അമ്പ ത്‌. ഉപരുവായിമുള്ള] എഴുതിയ ആചാരക്കോവ എന്ന കൃതിയില്‍ സാമൂഹികമായി പണ്ടേ നിലനിന്നിരുന്ന പൂര്‍വ്വികാചാരാനുഷ്ഠാനങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. കോവൈ എന്നാല്‍ മാല എന്നാണര്‍ത്ഥം. നൂറു ചതുഷ്പദികളാണ്‌ ഈ കാവ ൃത്തില്‍ ഉള്ളത്‌. നാലടിവീതമുള്ള നാനൂറ്‌ പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പഴഞ്ചൊല്ലുകള്‍ ചേര്‍ത്ത്‌ ആശയം വിശദമാക്കുകയുചെയ്യുന്ന മഹത്തായകൃതിയാണ്‌ പഴമമാഴി. പ്രാചീന രുടെ ജീവിത സാഹചര്യം വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍, തൊഴിലുകള്‍, സാമൂ ഹ്യവ്യവസ്ഥിതി എന്നിവയും ചില ചരിത്ര സൂചനകളും പലചൊല്ലുകളിലും അടങ്ങിയിട്ടു ണ്ട്‌. കാശിയാശാമനഴുതിയ ജൈനമത സംബന്ധിയായ ചിറുപഞ്ചമുലത്തില്‍, മോഷ്രപാപ്തി ക്കുവേണ്ടി സ്വീകരിക്കേണ്ട ചിന്തകളെ വിശദീകരിക്കുന്നു. പഞ്ചമുലം (ഓരില, മൂവില, ചെറുവഴുതന, വെണ്‍ചുണ്ട, ഞെരിഞ്ഞില്‍) കഷായം കുടിച്ചാല്‍ ശരീരത്തിലെ ചിലരോഗ ങ്ങള്‍ മാറുന്നതുപോലെ ഇതിലെ ശ്ലോകങ്ങളിലെ പഞ്ചതത്ത്വങ്ങള്‍ അനുസരിച്ച്‌ ജീവിച്ചാല്‍ മാനസികമായ മാലിന്യങ്ങള്‍ മാറി പോകുമെന്ന്‌ പറയുന്നു. ആശയപൂര്‍ണ്ണമായ വരികളി ലൂടെ ജീവിതത്തെ മുന്നോട്ടനയിക്കാന്‍ സഹായിക്കാന്‍ കഴിയുന്ന 100 ഒറ്റവരിപദ്യമാണ്‌ മുതു മമാഴിക്കാഞ്ചി എന്ന കൃതി. കവിപ്രശസ്തി, കാവ്യ്രശസ്തി എന്ന രണ്ടുപദ്യങ്ങള്‍ അടക്കം വെണ്‍പാവ്യത്തത്തി ലുള്ള 82 നാലുവരിപ്പാട്ടുകളാണ്‌ കണിമേതാവിയാരുടെ ഏലാതി എന്ന കൃതിയിലുള്ളത്‌. ധര്‍മ്മാര്‍ത്ഥകാമങ്ങളെ പ്രമേയമാക്കി വിവിധ ജീവിതാനുഭവങ്ങളും സരോപദേശങ്ങളും സര ളമായും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. അഞ്ചുതിണകളെയും സംബന്ധിച്ചു പന്ത്രണ്ടു പാട്ടുകള്‍ വീതം 60 പ്രേമഗാനങ്ങളുടെ സമാഹാരമാണ്‌ മകന്നില. ഈ കാവ്യത്തിനെ ഇന്നിമമല ൭എന്തിമമണ എന്നും പറഞ്ഞുവരുന്നു. പ്രണയ കാവ്യമാണെങ്കിലും സാമുദായി കമായ പൊതുമര്യാദകളെ സമുചിതമാംവിധം പ്രതിപാദിക്കുന്ന ഒരു സരസകാവ്യമാണ്‌ പുത EIGISNIQJOS കൈന്നിലൈ. ഇപ്രകാരം ധര്‍മ്മത്തെയും മോക്ഷത്തെയും പ്രേമത്തെയും യുദ്ധത്തെയും വിവരിക്കുന്ന കൃതികളാണ്‌ പതിനെണ്‍ കീഴ്ക്കണക്ക്‌. 101 3.10. സംഘകാല സാമൂഹ്യജീവിതം സംഘകൃതികളില്‍ നിന്ന്‌ തമിഴകത്തിന്റെ സാമൂഹിക-സാംസ്ക്കാരിക ജീവിതം മന സ്സിലാക്കാന്‍ സാധിക്കും. അകം, പുറം എന്നീ സാഹിതൃ വിഭാഗങ്ങളായി മാത്രം ചുരുങ്ങി പ്പോകാതെ സാംസ്ക്കാരിക ചരിത്രനിര്‍മ്മിതിക്കുള്ള ഉപാദാനങ്ങളായിമാറുന്നത്‌ ഈ കൃതി കള്‍ക്ക്‌ സമൂഹവുമായുള്ള അടുത്തബന്ധം കൊണ്ടാണ്‌. 3.10.1 ജനത, മതവിശ്വാസം കുറവര്‍, ഇടയര്‍, മറവര്‍, വെള്ളാളര്‍ (കര്‍ഷകര്‍, പരതവര്‍, അരയര്‍, വണികര്‍, അന്ത ണര്‍, പുലവര്‍, പാണര്‍, വിറലിയര്‍, കൂത്തര്‍, കൊല്ലര്‍, കുശവര്‍, വണ്ണാര്‍ എന്നീ പല വിഭാഗ ക്കാര്‍ സംഘകാലത്ത്‌ തെക്കേന്ത്യയില്‍ പാര്‍ത്തിരുന്നു. സംഘകാലത്ത്‌ പ്രത്യേകം ഒരു മതം ശക്തി (പാപിച്ചിരുന്നില്. ജൈനമതവിശ്വാസികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും സ്വൈരവിഹാരം നടത്താനുള്ള സാഹചര്യം അന്നത്തെ രാജാക്കന്മാര്‍ ചെയ്തുകൊടുത്തിരു ന്നു. എങ്കിലും പണ്ടുകാലം മുതല്‍ തമിഴകത്തെ ജനതപിന്തുടര്‍ന്നുവന്ന മതം ശൈവമതാ ണ്‌. ബുദ്ധമതം ശക്തി പ്രാപിക്കുന്നതിനു മുമ്പ്‌ ശൈവമതമാണ്‌ ഇന്ത്യയിലും ശ്രീലങ്ക യിലും ഉണ്ടായിരുന്നത്‌. കലിത്തൊക, അകനാനൂറ്‌, പുറനാനൂറ്‌, മുതലായ സംഘകൃതിക ളില്‍ കാണുന്ന ദൈവസ്തുതികളില്‍ നിന്ന്‌ ശൈവമതത്തിന്‌ അക്കാലത്തുണ്ടായ പ്രാധാ ന്യം മനസ്സിലാക്കാം. കൂടാതെ മതത്തിന്റെതായ അന്വാതന്ത്രമൊന്നും സംഘകാലത്തുണ്ടാ യിരുന്നില്ലായെന്നും ഈ കൃതികളില്‍നിന്നു വ്യക്തമാണ്‌. മതത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവും ഉണ്ടായിരുന്നില്ല എന്നും ഈ കൃതികളില്‍നിന്ന്‌ വ്യക്തമാണ്‌. മതത്തിന്റെ അടിസ്ഥാനത്തിലുളള തരം തിരിവുകളും അക്കാലത്തുണ്ടായിരുന്നില്ല ്രധാനമായും അവര്‍ അനുഷധിക്കുന്ന പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ്‌ ജനവിഭാഗങ്ങളുണ്ടായിരുന്നത്‌. അന്ത ണര്‍ (Prieടtട) അരസര്‍ (Rulലട) വണികര്‍ (Merchants) വേളാളര്‍ (Farmers) കൈത്തൊഴിലാ ളികള്‍ (Labourers) കീഴോര്‍ (താഴേക്കിടയിലുളളവര്‍) എന്നിങ്ങനെയായിരുന്നു പ്രധാനമാ യിട്ടുണ്ടായ ജനവിഭാഗങ്ങള്‍. പാരമ്പര്യമായി കൈമാറി വന്ന ജോലിയുടെ അടിസ്ഥാനത്തി ലാണ്‌ ഈ തരംതിരിവ്‌. “പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും ചിറപ്പൊവ്വ ചെയ്യ്‌ തൊഴില്‍ വ്രേടുണ്മയാണ്‍്‌” (തിരു. 971) “നല്ല കുലം എന്‍റും തീയകുലം എന്ററും ചൊല്‍ അളവ്‌ അല്ലാല്‍ പൊരുളില്ലൈ തൊല്‍ചിറപ്പിന്‍ എന്‍റ ഇവറ്റ്റ്രവന്‍ ആകുടംകുലം” (നല്ലടിയാര്‍. 195) ഈ കീഴ്ക്കണക്ക്‌ പാട്ടുകള്‍ പ്രകാരം കുലം നിശ്ചയിക്കുന്നത്‌ തൊഴിലാണെന്ന്‌ വ്യ ക്തമാണ്‌. കുറിഞ്ചി, മുല്ലൈ, മരുതം, പാലൈ, നെയ്തല്‍, എന്നീ നിലങ്ങളിലാണ്‌ സംഘകാ ലത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്‌. കുറിഞ്ചി നിലത്തില്‍ കുറവരും മുല്ലൈനിലത്തില്‍ ഇട യരും മരുത നിലത്തില്‍ വെള്ളാളരും പാലൈനിലത്തില്‍ മറവരും നെയ്തല്‍ നിലത്തില്‍ പരതവരുമാണ്‌ പ്രധാനമായി വസിച്ചിരുന്നത്‌. ഈ അഞ്ചു വക വിഭാഗങ്ങളുമടങ്ങിയതമിഴ 102 കത്തില്‍ അതാതു വിഭാഗത്തിന്‌ മാത്രം യോജിച്ച തൊഴിലുകള്‍ ചെയ്തുകൊണ്ട്‌ കഴിയുന്ന വര്‍ അത്ര കൂടുതലായിരുന്നു എന്നു പറയുക ശ്രമകരാണ്‌. രാജ്യഭരണം, അദ്ധ്യയനം, വ്യാ പാരം, നെയ്ത്ത്‌, യുദ്ധം, യുദ്ധോപകരണങ്ങള്‍ മുതലായവയുടെ നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നവരും ധാരാളം ഉണ്ടായിരുന്നു. സമൂഹത്തിലെ ്പധാനികളായിരുന്നു അന്തണര്‍ എന്ന സന്യാസികള്‍. ജീവിതം മുഴുവന്‍ ബ്രഹ്മചര്യമനുഷ്ഠിക്കുന്നവരാണ്‌ അന്തണറെന്ന്‌ തൊലിക്കാപ്പിയം 1570-ാമത്‌ സൂത്ര ത്തില്‍ നിന്ന്‌ വ്യക്തമാണ്‌. “നൂലേകരകം മുക്കോൽല്‍ മണൈയേ ആയും കാലൈ അന്തണര്‍ക്ക്‌ ഉരിയ” “അന്തത്തെ അണവുവേര്‍ അന്തണരെന്നും” “അന്തണര്‍ കാഷായം പോത്തക്കുളാ ങ്കള്‍” എന്ന്‌ നച്ചിനാര്‍ക്കിനിയരും അന്തണരെപറ്റിപറയുന്നു. അന്തണര്‍ തമിഴ്‌ ജനതയല്ലെന്നും കുടിയേറിയവരാണെന്നുമുള്ള അഭിപ്രായവും നിലവിലുണ്ട്‌. അന്തണരെ പാര്‍പ്പന്‍ എന്നും വിളിച്ചിരുന്നു. സമൂഹത്തിലെ നന്മക്കുവേണ്ടി ജീവിക്കുന്നവരാണിവര്‍. ഭാര്യാഭര്‍ത്താക്ക ന്മാര്‍ തമ്മിലുള്ള വഴക്കുകള്‍ മാറ്റി അവരെ ഒന്നിപ്പിക്കുന്നതിലെല്ലാം ഇവര്‍ മുന്‍പന്തിയിലു ണ്ടായിരുന്നു (തൊല്‍. 1139, 1123). മൂന്നു കാലത്തെപറ്റിയും അറിയുന്നവനാണ്‌ അറിവര്‍. ഈ ആകാശത്തിലെ നക്ഷത്രങ്ങളെയും മറ്റും നോക്കി മൂന്നുകാലത്തെയും (്പവചിക്കാന്‍ കഴിവു ളളവരാണ്‌ അറിവരെന്ന്‌ ഇളംപൂരണര്‍ പറയുന്നു. 3.10.2 സ്ത്രീ സംഘകാലത്തില്‍ സ്ത്രീകള്‍ക്ക്‌ സവിശേഷ സ്ഥാനമുണ്ടായിരുന്നു. വിദ്യാസമ്പന്ന രായ നിരവധി സ്ത്രീകളെപറ്റി സംഘം കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മാത്രമല്ല സംഘം കൃതികളിലെ നിരവധിപാട്ടുകള്‍ സ്ത്രികള്‍ രചിച്ചവയാണ്‌. ഒക്കൂര്‍ മാചാത്തിയാര്‍, ഒനവ്വു യാര്‍, കാക്കൈപാടിനിയാര്‍, നച്ചെള്ളെയാര്‍, കാവര്‍പണ്ടു, കുറുമകള്‍, ഇളവെയിനി, തായങ്ക ണ്ഠിയാര്‍, പൂങ്കണുത്തിരൈയാര്‍, പൂതപ്പാണ്ടിയന്റെ പത്നി പെരുങ്കോപ്പണ്ടു, പെരുങ്കോഴി നായക്കന്റെ മകള്‍ നാക്കണ്ണെയാര്‍, വെറിപാടിയ കാമക്കണ്ണിയാര്‍ എന്നീ കവയ്രതികള്‍ സംഘപ്പാട്ടുകള്‍ രചിച്ചവയാണ്‌. ഇവരുടെ കാവ്യങ്ങളില്‍ നീതിയും ധര്‍മ്മവും വീര്യവും മുറ്റി നില്‍ക്കുന്നു. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട കവയ്ര്രിയാണ്‌ ഒവ്വയാര്‍. പാതി(രവതൃത്തിന്‌ പ്രാധാന്യം കൊടുത്തിരുന്നവരാണ്‌ സംഘകാലത്തെ കുടുംബി നികൾ. ഭര്‍ത്താവ്‌ മരിച്ച സ്ത്രീകള്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടിമരിക്കുകയോ, ഭര്‍ത്താ വിന്റെ മരണശേഷം സ്വയം മരിക്കുകയോ, വിധവകളായി ജീവിതം കഴിക്കുകയോ ചെയ്തി രുന്നു. സംഘകാലത്തെ അമ്മമാര്‍ വീര മാതാക്കളായിരുന്നു. പൊന്‍മുടിയാര്‍ എന്ന കവ യത്രി അമ്മ, അച്ഛന്‍, രാജാവ്‌, മകന്‍ എന്നിവര്‍ ചെയ്യേണ്ട കടമകളെക്കുറിച്ച്‌; കുട്ടികളെ ്രസ വിക്കുക എന്നത്‌ അമ്മയുടെ കടമയും, കുട്ടിയെ നല്ല രീരിയില്‍ വളര്‍ത്തി ബുദ്ധിശാലിയാക്കി മാറ്റേണ്ടത്അച്ഛന്റെയും, യുദ്ധത്തിന്‌ വേല്‍ ഉണ്ടാക്കി കൊടുക്കേണ്ടത്‌ കൊല്ലന്റെയും നല്ലതു പറഞ്ഞു കൊടുക്കേണ്ടത്‌ രാജാവിന്റെയും യുദ്ധത്തില്‍ ജയിക്കേണ്ടത്‌ യുവാക്കളുടെ കടമയാ ണെന്നും പാടുന്നു; 103 ഈന്‍റു പുറന്തറുതല്‍ എന്‍റ ലൈക്കടനേ ചന്‍റോ നോക്കുതറന്ൈക്കുക്കടനേ വേല്‍വടിത്തുക്കൊടുത്തല്‍ കൊല്ലര്‍ കുക്കടനേ നന്നടൈ നല്‍കല്‍ വേന്താര്‍ കുക്കടനേ ഒളിറുവാളരുഞ്ചമമുരുക്കിക്‌ കളിറെറിന്തു പെയര്‍ തല്‍കാളൈക്കുക്കടനേ (പുറം. 312) യുദ്ധത്തില്‍ മരിച്ച സ്വന്തം കുട്ടിയുടെ ശരീരം കണ്ട്‌ തപിക്കാതെ യുദ്ധത്തിലിറങ്ങിയ തോര്‍ത്ത്‌, വീരചരമം (്രാപിച്ചതോര്‍ത്ത്‌ അഭിമാനിക്കുന്ന അമ്മയെക്കുറിച്ച്‌ പുങ്ക്‌ ഉത്ത? മരയാര്‍ ഇങ്ങനെ പാടുന്നു; മീനുണ്‍ കൊക്കിന്‍റുവിയന്ന വാനരൈക്കൂന്തന്‍ മുതിയോള്‍ ചിറുവന്‍ കളിറെറിന്തു പട്ടനനെന്നു മുവകൈ ഈന്‍റ ഞാന്‍റിനും പെരിതേ കണ്ണീര്‍ നോന്‍ കഴൈ തയല്‍ വരും വെതിരത്തു വാന്‍ പെയത്തുങ്കിയ ചിതരിനും പലവേ. (പുറം. 277) BANG മാചാത്തിയാര്‍ എന്ന കവി തന്റെ ഒരോയൊരു മകനെ യുദ്ധത്തിന്‌ അയച്ച തിന്‌ ശേഷം ഇപ്രകാരം പാടുന്നു; കെടുക ചിന്നൈ കടിതിവടുണിവേ മുതിന്‍ മകളിരാതറകുമേ മേനാളുറ്റ ചെരുവിര്‍ കിവടനൈ യാനൈറിന്തു കളത്തൊഴിന്തനനേ നെരുനലുറ്റ ചെരുവിര്‍കിവള്‍ കൊഴുനന്‍ പെരുനിരൈവിലങ്കിയാണ്ടുപ്പട്ട നനേ ഇന്‍റും, ചെരുപ്പറൈകേട്ടു വിരുപ്പുറ്റുമയങ്കി മേല്‍കൈക്കൊടുത്തു വെളിതു വിരിത്തുടീഇവ്‌ പാറുമയിര്‍ക്കുടുമിയെ കണ്ണായ്‌ നീമി ഒരു മകനല്ലതിപ്പോള്‍ ചെറുമുകനോക്കിച്ചെൽകെനവിടുമേ (പുറം. 279) തന്റെ അച്ഛന്‍ യുദ്ധത്തില്‍ ആനയെക്കൊന്ന്‌ വീര ചരമം (പാപിച്ചു. സമീപകാലത്തു നടന്ന യുദ്ധത്തില്‍ തന്റെ ഭര്‍ത്താവ്‌ ശ്രതുവിനെക്കൊന്ന്‌ വീരചരമം (്പാപിച്ചു. എന്നിട്ടും തളരാതെ മന:കരുത്തോടെ തന്റെ ഒരേയൊരു മകനെ പോര്‍വസ്ത്രമണിയിച്ച്‌ കുടുമയില്‍ എണ്ണ തേച്ച്‌ മുടി ചീകി പോര്‍ക്കളത്തിലേക്ക്‌ അയക്കുന്ന മറവസ്ത്രിയുടെ മന:ശക്തിയാണ്‌ ഈ പാട്ടിലൂടെ വ്യക്തമാകുന്നത്‌. “മകന്‍ യുദ്ധത്തില്‍ പിന്തിരിഞ്ഞോടി മരിച്ചുവെന്നു കേട്ടു കോപാകുലയായി അത്‌ 104 സത്യമാണെങ്കില്‍ അവന്‍പാല്‍ കുടിച്ച ഈ മുല അറുത്തുകളയുന്നതാണെന്നും ശപഥം ചെയ്തു വാളുമെടുത്തുകൊണ്ട്‌ പോര്‍ക്കളത്തില്‍ചെന്നു നോക്കുമ്പോഴാണ്‌ തന്റെ മകന്‍ രണ്ടു തുണ്ടമായി വെട്ടേറ്റ്‌ മരിച്ചുകിടക്കുന്നതുകാണുന്നത്‌, അപ്പോള്‍ ആ അമ്മയ്ക്ക്‌ അവനെ ്രസവിച്ചപ്പോഴുണ്ടായതിനേക്കാള്‍ കൂടുതല്‍ ആനന്ദമനു ഭവിച്ചു.” എന്ന്‌ കാമമക്കപാടിനിയാ നച്ചെള്ളുയാര്‍ പുറം. 27ഭ്ാമത്തെ പാട്ടില്‍പാടുന്നു. യുദ്ധക്കളത്തില്‍ വെച്ച്‌ തന്റെ മക്കള്‍ ഏതെങ്കിലും മോശമായ പ്രവൃത്തിചെയ്താല്‍ ആ മക്കളെ അമ്മമാര്‍ വെറുക്കുന്നു. ഒരമ്മ യുടെ മകന്‍ പോര്‍ക്കളത്തില്‍ വച്ച്‌ ശ്രുവിനു നേരെ വേല്‍ എറിഞ്ഞു, ശ്രതു അതുപിടിച്ചു തിരിച്ചെറിഞ്ഞപ്പോള്‍ ഭയന്നോടുന്ന മകനെ വെറുത്തുകൊണ്ട്‌ ഇപ്രകാരം പാടുന്നു; “വാതുവല്‍ വയിറേ വാതുവല്‍ വയിറേ നോകേന്‍ അകത്തെ നിന്‍ നീന്‍റനനേ പെരുന്താമന്നര്‍ അരുഞ്ചമമുരുക്കി അക്കളത്തൊഴിതല്‍ സെല്ലായ്‌ മിക്ക പുകര്‍ മുകക്കുഞ്ചരം എറിന്ത ഏക്കം അതന്‍ മുകത്തൊഴിയ നീ പോന്തറെണയേ അതനാല്‍ എമ്മില്‍ ചെയ്യാപെരുവഴി ചെയ്ത കല്ലാക്കാലൈയ ഈന്‍റ വയിറേറേ, ഇങ്ങനെ സംഘകാലത്തെ സ്ത്രീകള്‍ വീരതായ്കള്‍ എന്ന്‌ അറിയപ്പെടും വിധം മന: ശക്തിയുള്ളവരായിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കും സാമാന്യമായ പരിഗണനയും ലഭി ചചിരുന്നു. 3.10.3 ഈശ്വരസങ്കല്പം ്രകൃതിയോട്‌ ചേര്‍ന്നുള്ളതാണ്‌ സംഘകാല ജനതയുടെ ഈശ്വരസങ്കല്പം. മുല്ലൈ, കുറിഞ്ചി, മരുതം, നെയ്തല്‍, പാലൈ എന്നീ അഞ്ച്‌ നിലങ്ങളില്‍ യഥാക്രമം മായോന്‍, മുരു കന്‍, വേന്തൻ, വരുണന്‍, കാട്കിഴാര്‍ എന്നീ ഈശ്വരന്മാരെ ഉപാസിച്ചിരുന്നുവെന്ന്‌ മനസ്സിലാ ക്കാം. ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ശക്തികേന്ദ്രത്തെയും (പാധാന്യത്തെയും തിരിച്ചറി ഞ്ഞുകൊണ്ടുള്ള ജീവിതമുന്നേറ്റമാണ്‌ ഈവിധം തിണ കേന്ദ്രീകൃതമായ ഈശ്വരസങ്കല്പം ഉണ്ടാകാന്‍ കാരണം. അലമര്‍ (ശിവന്‍) ഈശ്വരനും കൊറ്റവയ്ക്കും പിറന്നവനാണ്‌ മുരുകന്‍ എന്ന്‌ സംഘസാഹിത്യം പറയുന്നു. കൊറ്റവൈ ഉമയാണെന്നും വ്യവഹരിച്ചുകാണുന്നുണ്ട്‌. വേദങ്ങളില്‍ പരാമര്‍ശിക്കുന്ന വിഷ്ണു, വരുണന്‍, ഇന്ദ്രന്‍ എന്നീ ദൈവങ്ങളും തമിഴകത്തിലെ മായോന്‍, വേന്തല്‍, വരുണന്‍ എന്നീ ദൈവങ്ങളും രൂപത്തിലു ്രവൃത്തിയിലുമെല്ലാം വ്യത്യാസങ്ങ ളുണ്ട്‌. തൊലക്കാപ്പിയത്തിലെ 1034-ാം സൂത്രരപകാരം; “കൊടിനിലൈ, കന്‍ തഴിവള്ളി എന്‍റ വടനിങ്കു ചിറപ്പിന്‍ മുതലന മൂന്‍റും കടവുള്‍ വാള്‍തൊടുകണ്ണിയ വരുമേ”- സംഘകാല ജനത സൂര്യന്‍ (കൊടിനിലൈ), കന്തഴി (ജീവനുള്ള ഏറ്റവും ്രധാന പ്പെട്ട വസ്തു) ചന്ദ്രന്‍ (വള്ളി) എന്നീ പ്രകൃതി ശക്തികളെ ഉപാസിച്ചിരുന്നുവെന്ന്‌ മനസ്സിലാ ക്കാം. 105 ഈശ്വര ചൈതന്യത്തെ മരങ്ങളുടെ താഴെ കമ്പുകളില്‍ പ്രതിഷ്ഠിച്ചു ഉപാസിച്ചുവ ന്നിരുന്നു. കാലക്രമേണ അത്തരം സ്ഥലങ്ങള്‍ വലിയ ക്ഷേത്രങ്ങളായി മാറുകയും ചെയ്തു. മുങ്കിലനടയില്‍ (മുള) ഈശ്വരനിരിന്നിരുന്നതുകൊണ്ട്‌ തിരുനെല്‍വേലി വേണുപുരമെന്നും, ചെറിയ ആല്‍മരത്തടിയിലും ചെറിയ പാലമരത്തടിയിലും ഈശ്വരന്‍ വസിച്ചിരുന്നതുകൊണ്ട്‌ തിരുകൂറ്റല എന്നും കുറുമ്പാല എന്നും, മധുരയില്‍ കടമ്പവനത്തിനിടയില്‍ ഇരുന്നിരുന്നതു കൊണ്ട്‌ കടമ്പവനേ ശ്വരനെന്നും, ഞാവല്‍ മരത്തിനടിയില്‍ ഈശ്വരന്‍ വസിച്ചിരുന്നതുകൊണ്ട്‌ തിരുവാണൈക്കാജംബുകേ ശ്വരനെന്നും നില്ലവനത്തില്‍ ഈശ്വരനിരുന്നതുകൊണ്ട്‌ ചിദംബ രതില്ലൈ എന്നും വിളിക്കപ്പെടുന്നു. തിരുമന്തം, തേവാരം, തിരുവാസകം, സീദ്ഥാന്തശാസ്ശ്രം പതിനാല്‌ മുതലായ പില്‍ക്കാല കൃതികളില്‍ കാണുന്ന തത്ത്വസംഹിതകള്‍ തമിഴകത്തിലെ ഈശ്വരവിശ്വാസ ത്തിന്റെ ഉത്തമദ്യഷ്ടാന്തങ്ങളാണ്‌. തേവാരം, തിരുവാസകം പാടിയവരുടെ കാലത്തുണ്ടായ ശിവക്ഷേേതങ്ങളുടെ ആധിക്യം ശൈവമതത്തിന്റെ പ്രസിദ്ധിയും വ്യാപ്തിയും എത്രത്തോള മാണെന്ന്‌ വ്യക്തമാകുന്നതാണ്‌. കൂടാതെ ഈശ്വരനെക്കുറിക്കുന്ന തമിഴ്പദങ്ങളായ ഇറൈ വന്‍, ഈയവുള്‍, കടവുള്‍ മുതലായ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്ന്‌ ഈശ്വരനെ എപ്രകാ രമാണന്ന്‌ കരുതിയിരുന്നതെന്നും വ്യക്തമാണ്‌. 3.10.4. ഭരണം തമിഴകം ചേര, ചോഴ, പാണ്ഡ്യന്മാരുടെ ഭരണത്തിലായിരന്നെങ്കിലും അവരുടെ കീഴില്‍ അനേകം ഉപരാജക്കാന്മാരുണ്ടായിരുന്നു. അവരെ കുറുനിലമന്നര്‍ (സാമന്തര്‍) എന്നാണ്‌ വിളിച്ചിരുന്നത്‌. പഴനിമല, പറമ്പുമല, കോടൈമല, പൊതിയമല, കൊല്ലിമല, തോട്ടിമല, കുതിരമല, മുതിരമല എന്നിപ്രദേശങ്ങളെല്ലാം ഭരിച്ചിരുന്നത്‌ കുറുനില രാജാക്കന്മാരായിരു ന്നു. അച്ഛന്റെ കാലശേഷം മകന്‍ എന്ന മുറയ്ക്ക്‌ ഭരണം നടത്തിവന്നിരുന്ന ഈ കുറുനിലരാ ജാക്കന്മാര്‍ അവരുടെ മുടിവേന്തന്മാരുടെ അടയാളം ധരിച്ചുപോന്നു. തങ്ങളുടെ കീഴില്‍ ഭരണം നടത്തിവന്ന സാമന്തന്മാര്‍ക്ക്‌ തങ്ങളുടെ പേര്‍ ബിരുദമായി മുടിവേന്തര്‍ നല്‍കിയിരു ന്നു. വേള്‍പാരി മുതലായവരെപ്പോലെ സ്വാതന്ത്രഭരണം നടത്തിവന്ന ചെറുരാജാക്കന്മാരും അക്കാലത്തുണ്ടായിരുന്നു. നാടിന്റെ സര്‍വൃശ്രേഷ്ഠതയും കൃഷിയിലും രാജാവിന്റെ ഐശ വരൃത്തിലുമായിരുന്നുവെന്ന്‌ അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. നാട്ടില്‍ ധര്‍മ്മവും അര്‍ത്ഥവും നിലനില്‍ക്കണമെങ്കില്‍ കൃഷി നടന്നേ തീരു എന്ന്‌ പണ്ഡിതന്മാര്‍ സദാ രാജാ വിനെ അറിയിച്ചുകൊണ്ടിരുന്നു. ധാനംദ വീരം, ധര്‍മ്മം എന്നിവയിലടങ്ങി ഭരണമായിരുന്നു സംഘകാലത്ത്‌ നടന്നിരുന്നത്‌. 3.10.5 രാജാവ്‌ കൈയ്യില്‍ വീരവാളും കാലില്‍ വീരകഴലയും (ചിലമ്പുപോലുളളത്‌) രാജാവ്‌ ധരിച്ചി രുന്നു. ആന ദന്തത്തിനാലും പൊന്നിനാലും നവരത്നങ്ങളാലും അലംകൃതമായിരിക്കും രാജാവിന്റെ സിംഹാസനം. അതിന്മേല്‍ വെണ്‍കൊറ്റക്കുട ഉണ്ടായിരിക്കും. വിശേഷദിവസ ങ്ങളില്‍ മാത്രം രാജ്ഞി രാജസദസ്സില്‍ രാജാവിനൊപ്പം സന്നിദയായിരിക്കും അന്തപുരത്തി ലേക്ക്‌ ഉയര്‍ന്ന കുലത്തിലെ പെണ്ണുങ്ങള്‍ക്കും കൂനുള്ള സ്ത്രീകള്‍ക്കും ഉരമകള്‍ക്കും ഗ്രവേശ 106 നമുണ്ടായിരുന്നു. ആണുങ്ങള്‍ക്ക്‌ പ്രവേശനമില്ലായിരുന്നു. ന്യായം, വീരം, ധാനം എന്നീ മൂന്നും തികഞ്ഞവനായിരിക്കണം രാജാവ്‌. ഇത്‌ മൂന്നും അറിയിക്കാനായി മൂന്ന്‌ മുരശ്‌ ഉണ്ടാ യിരുന്നു. രാജാവിന്റെകുടെ എണ്‍പേരായ്മവും ഐം പേരും കുഴവും ഉണ്ടാകും. ഐം പെരുകുഴുവില്‍ മന്ത്രി പുരോഹിതന്‍, സേനാപധി, ദൂതന്‍, സാരണര്‍, കരുമ വിനൈജ്ഞര്‍ (ദേശത്തിന്റെ ഭരണം നടത്തുന്നവര്‍) കഞക്കിയല്‍ വിനൈജ്ഞര്‍ (ദേശത്തിന്റെ വരവും ചിലവും നടത്തുവന്നവര്‍) ധര്‍മ്മ വിനൈജ്ഞര്‍ (ദേശത്തിലെ നീതിപാലകര്‍) തന്ത്രവിനൈ ജഞര്‍ (യുദ്ധപ്പടയെ നിയന്ത്രിക്കുന്നവര്‍. ജോത്സ്യന്‍ (കാര്യങ്ങള്‍ക്കുള്ള കാലങ്ങളെയും നിമിത്തങ്ങളെയും ഗണിക്കുന്നവര്‍) എന്നിവര്‍ ഉണ്ടായിരുന്നു. എണ്‍പേരായ്മത്തില്‍ കരണ ത്തിയലവര്‍ (കണക്ക്‌ സൂക്ഷിക്കുന്നവര്‍) കര്‍മ്മവിധകര്‍ (ഉത്തരവ്‌ നിറവേറ്റുന്ന അധികാരി കള്‍) കനകചുറ്റം (പണ്ടാരം വഹിക്കുന്നവര്‍) കടൈക്കാപ്പാളാര്‍ (കൊട്ടാരകാവലര്‍) നഗരമാ ന്തര്‍ (നഗരത്തിലെ പ്രധാനവ്യക്തികള്‍) പടൈതലൈവര്‍, ആനവമീരന്‍, കുതിരവീരന്‍ തുട ങ്ങിയവരും അടങ്ങിയിരുന്നു. 3.10.6 യൂദ്ധം മൂവേന്തന്മാരും ചിറ്റരചന്മാരും നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരന്നു. തമിഴകത്തിലെ രാജാക്കന്മാര്‍ ഓരോരുത്തരും തങ്ങളുടെ വിജയത്തിന്റെ അടയാളമായി ഓരോ മരത്തെ നഗ രാതിര്‍ത്തിയില്‍ നട്ടുപിടിപ്പിച്ച്‌ സംരക്ഷിച്ചിരുന്നു. പടയെടുത്തുവരുന്ന ശ്രത്ുക്കള്‍ ആദ്യം ഈ മരത്തെ മുറിക്കുന്നു. മരം മുറിക്കുകയോ വെട്ടുകയോ ചെയ്യുന്നതോടുകൂടി ആ മര ത്തിന്റെ രാജാവിന്‌ വന്‍തോല്‍വിയും ഒപ്പം അപമാനവുമാണെന്ന്‌ കരുതപ്പെടുന്നു. ശത്രു ക്കള്‍ ഈ മരത്തില്‍ ആനകളെ കെട്ടുകയും ആനകളെ തളച്ചിടാനായി ഈ മരം കൊണ്ടു പോകുകയും ചെയ്യുന്നു. ഈ മരം മുറിച്ച്‌ വീരമുരിശ്‌ ഉണ്ടാക്കുന്നതിനും ഉപയോഗിച്ചിരുന്നു. കാവല്‍ മരവും മുറിച്ച്‌ മുന്നേറിവരുന്ന ശ്രതുസൈന്യം പിന്നീട്‌ കോട്ടയെ ആക്രമിക്കുന്നു. പല ദിവസങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാത്ത യുദ്ധം ചെയ്യാന്‍ തയ്യാറായവരാണ്‌ കോട്ട ക്കാവല്‍ക്കാര്‍. ഇങ്ങനെ കോട്ടയില്‍ വച്ചുള്ള യുദ്ധങ്ങള്‍ വരുമ്പോള്‍ ആ ദിവസങ്ങള്‍ ചുമ രില്‍ കുറിച്ചുവയ്ക്കാറുണ്ടായിരുന്നു. തോറ്റ പോരാളികളുടെ തലയില്‍ നെയ്യൊഴിച്ച്‌ ഇരു കൈയ്യും പിന്നിലേക്ക്‌ വലിച്ചുകെട്ടുന്നു. വിജയിച്ച രാജാവും വീരന്മാരും പോര്‍ക്കളത്തില്‍ വാളുയര്‍ത്തി പിടിച്ച്‌ തുണങ്കെ ആടുന്നു. മരിച്ചുകിടക്കുന്ന വീരന്മാരുടെ ഉടലുകളും തല കളും കിടക്കുന്നതു യുദ്ധകളത്തില്‍ ചെയ്യുന്ന ആഹ്ലാദ പ്രകടനത്തിനെ കത്വേള്‍വി എന്നാണ്‌ പറയുന്നത്‌. യുദ്ധത്തില്‍ വാള്‍, വേല്‍ മുതലായവ മൂലം ഉണ്ടായ മുറിവുകള്‍ “നെല്ലവെല്ലൂസ സിയാല്‍ തുന്നികെട്ടുമായിരുന്നു. കുടിലുകള്‍ തീയിടുക. ആടുമാടുകളെ കൈവശപ്്പേടു ത്തുക എന്നിവ ശ്രതുക്കള്‍ ചെയ്യുന്ന യുദ്ധാരംഭ്രപവ്യത്തികളാണ്‌. പ്രധാനമായും മഴക്കാല ത്തെയാണ്‌ യുദ്ധത്തിനായ്‌ തിരഞ്ഞെടുത്തിരുന്നത്‌. രാജാവിന്‌ തേര്‍പ്പട, കുതിരപ്പട, വാള്‍പ്പട, വില്‍പ്പട എന്നീ നാലുവിധത്തിലുള്ള പോരാട്ടപ്പടകളുണ്ടായിരുന്നു. വില്ലും, വേലും, വാളുമായിരുന്നു യുദ്ധത്തിനുപയോഗിച്ചിരുന്ന ്രധാനയുധങ്ങള്‍. കുന്തം, ചരകം എന്നീ ആയുധങ്ങളും ഉപയോഗിച്ചിരുന്നു. സ്വയം സംര ക്ഷണത്തിനുള്ള പരിചയും സാധാരണയായി ഉപയോഗിച്ചിരുന്നു. കൂടാതെ പുലിത്തോ ലാല്‍ ഉണ്ടാക്കിയ കവചം പേരാളികള്‍ അണിഞ്ഞിരുന്നു കാലാള്‍പ്പടയില്‍ ഉള്ളവര്‍ തലക്ക 107 വചം ഉപയോഗിക്കാറുണ്ടായിരുന്നില്ല. വളൈവിര്‍ പൊനി (വളച്ച്‌ എയ്യുന്ന വില്‍) കരുവിര ലൂകം (കുരങ്ങപോലെയുള്ള ആയുധം) കല്ലുമിഴ്ക്കവണ്‍, കല്ലിടുക്കൂടെ, തൂണ്ടില്‍ (ചൂണ്ട), തൊടക്ക്‌ (കഴുത്തില്‍ പൂട്ടിക്കൊല്ലുന്ന ചങ്ങല) അണ്ടലൈ അടപ്പു, കവൈ (മതില്‍ക്കയറുന്ന വരെ നടുക്കുന്ന ആയുധം) കഴു, പുതൈ, ഐയ്യവിതുലാം (വാതിലില്‍ കടക്കാത്ത വിധം തടുക്കുന്ന ആയുധം), കൈപയര്‍ ഈസി (മതിലില്‍ കയറുന്നവരെ തടുക്കുന്ന സൂചി) എറി സിറല്‍ (കണ്ണ്‌ കൊത്തുന്ന ആയുധം) പന്‍റി (മതിലില്‍ക്കയറുന്നവരെ രണ്ടായിമുറിക്കുന്ന ആയുധം), പനൈ (മുളങ്കോലുപോലെ ഉണ്ടാക്കി അടിക്കാവുന്ന ആയുധം), എഴുചീപ്പു, കണൈ യം, കോല്‍, കുന്തം, മേല്‍, ചതകനി, തള്ളിവെട്ടി, കളിറ്റ്പ്പൊറി, തകര്‍പ്പൊറി, ഞായില്‍, പിണ്ഡിപ്പാറം, എഴു, മുഴു, വാള്‍, കവചം, തോമരം, വിഴുങ്കും പാമ്പ്‌, കഴുകുപ്പൊറി, അരിനൂറ്‌ പൊറി, ഗദ, ദണ്ഡം, നാരാസം, ഇരുപ്പ്‌, മുള്ള്‌, കഴുമുള്ള, കൂന്‍വാള്‍, ചിറുവാള്‍, കൊടുവാള്‍, അരിവാള്‍, ചുഴൽപടൈ, ഈര്‍വാള്‍, ഉളൈവാള്‍, കൈവാള്‍, കണൈയം, കോടാലി, തോട്ടി മേല്‍, വ്രജ്ജം, കുറുന്തടി, ഈട്ടി, കവണ്‍, ചിറുചവളം, പൊരുന്ത്‌ ചവണം, ചര്രം, കണ്ണം, ഉളി, പാസം, താമണ, ചാലം, ഈസിമുസുണ്ടി, മൂസലം, ഇടങ്കണി, അള്‍പ്പലകൈ, എന്നീ 94 തര ത്തിലുളള ആയുധങ്ങള്‍ സംഘകാലത്ത്‌ യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു. ഒരു രാജാവ്‌ ശ്രുരാജ്യത്തെ ആക്രമിക്കുമ്പോള്‍ പശുക്കള്‍, ബ്രാഹ്മണര്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവര്‍ക്ക്‌ മുന്നേതന്നെ അറിയിപ്പുകൊടുത്തു സംരക്ഷിച്ചിരുന്നു. പാണ്ടയന്‍ മുതുകുടുമിപ്പെരുവഴുതി ഇപ്രകാരംചെയ്തതായി നെട്ടിമൈയാര്‍ ഇപ്രകാരം പാടുന്നു” “ആവുമാനിയര്‍ പാര്‍പ്പന മാക്കളും പെണ്ടിരും പിണിയുടൈയിരും പേണി ത്തെന്‍ പുല വാഴ്‌നര്‍ ക്കരുങ്കടനിറുക്കും പൊന്‍ പോര്‍ പുതല്‍വര്‍ പ്പെറാഅതീരും എമ്മമ്പു കടിവിടുതുനുമ്മരണ്‍ ചേര്‍മിണെന അറത്താറുനുവലും പൂട്കൈ മറത്തിന്‍ കൊല്‍കളിറ്റു മീമിചൈക്കൊടി വിച്ചമ്പു നിഴറ്റും എങ്കോവാഴിയ കടുമി (പുറം. 9) യുദ്ധത്തിന്റെ ഓരോ ഘട്ടത്തില്‍ ഓരോതരം പൂവ്‌ ചൂടിയിരുന്നു. യുദ്ധം തുടങ്ങു മ്പോള്‍ വെട്ചിയും, എതിര്‍പക്ഷക്കാരന്‍ കരന്തൈയും, സൈന്യം നയിക്കുന്നവന്‍ വഞ്ചിയും അത്‌ തടയുന്നവന്‍ കാഞ്ചിയും മതില്‍ തകര്‍ക്കുമ്പോള്‍ ഉഴിഞ്ഞൈയും അതുകാക്കുന്നവന്‍ നൊച്ചിയും പരസ്പരം പോരാടുമ്പോള്‍ തുമ്പയും ജയിച്ചാല്‍ വാകയും ചൂടുക പതിവാണ്‌. യുദ്ധാരംഭം അറിയിക്കുന്നത്‌ മുരശുമുഴക്കിയിട്ടാണ്‌ യുദ്ധം തുടങ്ങുമ്പോള്‍ മുരശിനു പുറമേ കാഹളം, പെരുമ്പറ, ശംഖ്‌ എന്നിവയുടെ ശബ്ദംകൊണ്ട്‌ നിറഞ്ഞിരിക്കുംപോര്‍ക്കളം. യുദ്ധ ത്തിനു പുറപ്പെടും മുമ്പ്‌ “കൊറ്റവൈ” എന്ന സമരദേവതയ്ക്ക്‌ ബലിയര്‍പ്പിച്ച്‌ വിജയരപാര്‍ത്ഥന നടത്തിയിരുന്നു. നിണം കലര്‍ന്ന ചോറുരുളകൊണ്ടുപോര്‍മൂരശിനെ ബലിയിടും. ഈ സന്ദര്‍ഭത്തില്‍ പോര്‍വീരന്മാര്‍ക്ക്‌ വലിയ സദ്യയുണ്ടായിരിക്കും. കാലാള്‍പ്പട, നൂറുവീതമുള്ള ഉപവിഭാഗങ്ങള്‍ അടങ്ങിയതാണ്‌. അതില്‍ വോള്‍പ്പട, വേല്‍പ്പട വില്‍പ്പട (പുറം 62) എന്നി വയും മുന്നണിപ്പട, പിന്നണിപ്പട എന്നൊരു വിഭാഗവും ഇതിനുപുറമേ ഉണ്ടായിരുന്നു. യുദ്ധ 108 ത്തില്‍ തോറ്റ രാജാവ്‌ പലതരത്തില്‍ അപമാനിക്കപ്പെട്ടിരുന്നു. ശത്രുരാജാവിന്റെ കിരീട ത്തിലെ സ്വര്‍ണ്ണം കൊണ്ട്‌ “വീരക്കഴല്‍” ഉണ്ടാക്കി ജയിച്ച രാജാവ്‌ കാലില്‍ ധരിചന്നചിരുന്നു. (പുറം 40) തോറ്റരാജാവിന്റെ ആനകളുടെ കൊമ്പുകൊണ്ടു കട്ടിലുണ്ടാക്കും ബാലികമാരും യുവതികളും മാ്രം അണിയാറുള്ള “തഴയുട്‌ ശ്രതുരാജാവ്‌ അണിയേണ്ടിവന്നിരുന്നു. മുതു കിന്‌ മുറിവേല്ക്കുന്നത്‌ വളരെ നിന്ദ്യമായിക്കരുതപ്പെട്ടിരുന്നു. അക്കാരണത്താലാണ്‌ ചേര ലാതനെന്ന രാജാവ്‌ വടക്കിരുന്ന്‌ മരിച്ചത്‌ (പുറം. 15) തങ്ങളുടെ സേനാബലം, ആജ്ഞ, ശക്തി, ഭരണം, എന്നിവ എല്ലാവരും കൈക്കൊണ്ടു തങ്ങളുടെ കുടക്കീഴില്‍ എല്ലാനാടുകളും അടങ്ങിയിരിക്കണം. എന്നതാണ്‌ സംഘകാലത്തെ യുദ്ധങ്ങളുടെ ഗ്രധാന ലക്ഷ്യവും നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടിപോലും യുദ്ധം ചെയ്തിരു ന്നു. വാക്കിലോ പ്രവൃത്തിയിലോ മാനഭംഗം നേരിട്ടതായിക്കരുതി അതിനുകാരണക്കാരായ ആളിനോടുയുദ്ധത്തിനുപോകുക അത്തരത്തിലുള്ള ഒന്നാണ്‌. ചെറുപ്രായത്തിലെ രാജാ വായ പാണ്ഡ്യന്‍ നെടുഞ്ചഴയിണ നന്നേ ചെറിയവന്‍” എന്ന്‌ വിളിച്ചവരോടുള്ള യുദ്ധമായി രുന്നു തലൈങ്കാനത്ത്‌ നടന്നത്‌. 3.10.7 ഭക്ഷണം ബ്രാഹ്മണരും, കൃഷിപ്പണിക്കാരുമൊഴികെയുള്ളവരെല്ലാം മാംസം ആഹാരമാക്കിയി രുന്നു. വിവിധ ഇനത്തിലുള്ള അരിയാലുണ്ടാക്കിയ ചോറിനെപറ്റി സംഘസാഹിത്യത്തില്‍ നിരവധിപരാമര്‍ശങ്ങളുണ്ട. ഓരോ നിലത്തിനും പ്രത്യേകം പ്രത്യേകം നെല്‍വിത്തുകളു ണ്ടായിരുന്നു. അരിഭക്ഷണം, ഇറച്ചിച്ചേര്‍ത്തഭക്ഷണം, മീന്‍ചേര്‍ത്ത ഭക്ഷണം, തൈര്‍, മോര്‍, വെണ്ണ, കരിമ്പിന്‍ചാറ്‌ തുടങ്ങിയവയെല്ലാം സാധാരണയായി ഉപയോഗിച്ചിരുന്ന ഭക്ഷണപ ദാര്‍ത്ഥങ്ങളാണ്‌. പാര്‍പ്പരുടെ ഇല്ലങ്ങളില്‍ പശുക്കള്‍ പുല്‍തേടി നടക്കുന്നതും, വീട്ചാ ണകം മെഴുകിയിരിക്കുകയും ചെയ്യും, ഈശ്വര്രതിഷ്ഠകള്‍ അവിടെ കാണാന്‍ സാധിക്കും. അവിടെയുള്ള കിളികളും വേദം പഠിക്കും അരുന്ധതിപോലെ പ്രസിദ്ധമായ ചരിത്രവും നല്ല സ്വഭാവശുദ്ധിയുള്ളതും കൈയ്യില്‍ വളയണഞ്ഞ പാര്‍പ്പരുടെ ഭാര്യമാര്‍ നല്ല രുചിയുള്ള ഭക്ഷണം വെയ്ക്കുന്നു. ആ വീട്ടില്‍ പോയാല്‍ രാസന്നത്തിന്റെ ചോറും മാതളം കായ്കളെ ചെറുതായ്‌ അരിഞ്ഞ്‌ കുരുമുളകും കറിവേപ്പിലയും ഇട്ട നെയ്യില്‍ ഒതുക്കിയകൂട്ടുകളും മാങ്ങ അച്ചാര്‍ മുതലായവയും കിട്ടുമെന്ന്‌ പെരുമ്പാണാറ്റുപ്പട 297-310 പാട്ടില്‍ പാടുന്നു. “ഉപ്പുകണ്ടം പറികൊടുത്ത പാര്‍പ്പിനി നോയ്‌ കൊണ്ടാര്‍ പാര്‍പ്പരും ഉപരുടവ്‌” എന്ന പഴമൊഴിയില്‍ നിന്ന്‌ പാര്‍പ്പര്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന്‌ വ്യക്തമാണ്‌. സംഘ കൃതികളില്‍ മാസംഹാരങ്ങള്‍, പ്രത്യേകിച്ച്‌ മത്സ്യകൊണ്ടാക്കുന്നവയ്ക്ക്‌ പ്രാധാന്യം ഏറെ യായിരുന്നു. പനങ്കള്ള്‌, ഇളനീര്‍, ഉണക്കമീന്‍ തുടങ്ങിയവയും സാധാരണയായി സംഘകാ ലത്തെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നവയാണ്‌. പെരുമ്പാണാറ്റുപ്പട 98-99-100 എന്നീ പാട്ടുകള്‍ ഇതിനുദാഹണമാണ്‌. 3.10.8 മദൃപാനം ബ്രാഹ്മണരും കൃഷിപ്പണിക്കാരുമൊഴികെ സ്ത്രീകളടക്കം മദ്യപിച്ചിരുന്നു. പനയില്‍ നിന്നും തെങ്ങില്‍ നിന്നും വാരിയോര്‍ (താഴെക്കിടയിലുള്ളവര്‍) തൊഴിലാളികള്‍, പോര്‍മറ 109 വര്‍, പാണര്‍ എന്നിവരാണ്‌ കളള ചെത്തിയിരുന്നത്‌. പഴച്ചാര്‍, അരി, താതകിപൂവ്‌ എന്നിവ യില്‍ നിന്ന്‌ ഉണ്ടാക്കപ്പെട്ട സുഗന്ധത്തോടുകൂടിയ മദ്യങ്ങള്‍ സംഘക്കാലത്ത്‌ സാധാരണ യായി കഴിച്ചിരുന്നവയാണ്‌. കൂടാതെ യവന ദേശങ്ങളില്‍ നിന്ന്‌ കപ്പല്‍ വഴി കൊണ്ടുവന്നി രുന്ന ഉയര്‍ന്ന തരം മദ്യങ്ങള്‍ രാജാക്കന്മാര്‍ കുടിച്ചിരുന്നു. കളള്‌ മണ്ണിനടിയില്‍ കുഴിച്ചിട്ടും മറ്റും വീര്യംകൂട്ടിയിരുന്നതായും സൂചനകളുണ്ട്‌. “തേട്‌ കടുപ്പന്ത നാട്പാടു തേറല്‍” (പുറം. 392:16) “അറവുവെകുണ്‍ടന്നതേറല്‍” (പുറം 316 : 14) എന്ന്‌ പുറനാനൂറില്‍ വീര്യംകൂടിയ കള്ളിനെ പറ്റി പറയുന്നു. കല്്യാണം തുടങ്ങിയ ആഘോഷാവസരങ്ങളിലും കളള്‌ ഒഴിച്ചുകൂടാകാനാകാത്ത ഒന്നായിരുന്നുവെന്ന്‌ ചിലപ്പതി കാരത്തിലെ ഈ പാട്ടില്‍ നിന്നും മനസ്സിലാക്കാം; “പൊറ്റൊടി മടന്തയര്‍ പുതുമണം പുണര്‍ന്നത്‌ ചെംപൊന്‍ വള്ളത്തു ചിലതയരേന്തിപ വങ്കീന്തിര്‍ തേറല്‍ മാന്തനര്‍ മയങ്കി” യവനരാല്‍ നല്ല കുപ്പിയില്‍ കൊണ്ടുവരുന്ന നല്ല നറുമണത്തോടുകൂടിയ മദ്യത്തെ പൊന്നില്‍ തീര്‍ത്ത പാശ്രത്തിലൊഴിച്ച്‌ നല്ലവളയണിഞ്ഞ സ്ത്രീകള്‍ മദ്യം പകരുന്നുവെന്ന്‌ പുറത്തില്‍ ഇര്രകാരം പാടുന്നു. “യവനര്‍, നന്‍കാലന്തന്ത തണ്‍കമഴ്‌ തേറല്‍ പൊന്‍ചെയ്പുനൈ കലത്തേന്തിനാളും ഒണ്ടൊടിമകളിര്‍ മടുപ്പമകിഴ്‌ ചിറന്‌ താങ്കിനി തൊഴുകുമാതിയോങ്കു വാണ്‍മാറ്‌” (പുറം. 256:18-21) “ചിറിയകട്‌ പെറിനേ ഐമക്കീയും മന്നേ പെരിയകട്പെറിനേ യാം പടത്താന്‍ മകിഴ്ന്തുണു മന്നേ” (പുറം. 235:1-3) വ്ൃവയാര്‍ അതിയാമനെപ്പറ്റിപ്പാടുന്ന ഈ പാട്ടില്‍ കവികളും മദ്യം കഴിച്ചിരുന്നുവെന്ന്‌ വ്യക്തമാകുന്നു. പെരുമ്പാണാറ്റുപ്പട, 331 ല്‍ കള്ള്‌ ഉണ്ടാക്കുന്നതിനെപ്പറ്റിയും സൂചന നല്‍കു ന്നുണ്ട്‌. “കള്‍” എന്ന മൂലധാതുവില്‍ നിന്നാണ്‌ സന്തോഷം എന്നര്‍ത്ഥമുള്ള “കളിപ്പ്‌ എന്ന പദം ഉണ്ടായത്‌. 110 3.10.9. കൈത്തൊഴിലും വസ്ത്രാഭരണാധികളും പട്ട്‌, മുടി, പരുത്തിനൂല്‌ എന്നിവ ഉപയോഗിച്ച്‌ സംഘകാലത്തെ ജനത വസ്ത്ര നിര്‍മ്മാണം ചെയ്തിരുന്നു. അക്കാലത്തെ പട്ടുവസ്ത്രങ്ങളെപറ്റി ചിലപ്പതികാരത്തില്‍ വിശ ദമായി പറഞ്ഞിരിക്കുന്നു. “കോസികം, പീതകം, പഞ്ജു, പിച്ചിലൈ, അരത്തം, നുണ്‍ടുകില്‍, ചുണ, വടകം, ഇരട്ടു, പാടകം, കോങ്കല, കോപം, ചിത്തിരിക്കമ്മി, കുരുതി, കരിയ, പേട കം, പരിയട്ുക്കാചു, വേദങ്കം, പുങ്കര്‍ക്കഴകം, ചില്ലികൈ, തൂരിയം, പങ്കം, തത്തിയം, വണ്ണടൈ, കവറ്റുമടി, നൂല്‍യാപ്പ്‌, തിരുക്‌, തേവാങ്കു,, പൊന്നെഴുത്ത്‌, കുച്ചരി, ദേവഗിരി, കാത്തുഴം, ഇറ ഞ്ചി, വെണ്‍പൊത്തി, ചെംപൊത്തി, പനിപൊത്തി തുടങ്ങിയ വസ്ത്രങ്ങളാണ്‌ സംഘകാ ലത്ത്‌ ഉപയോഗിച്ചിരുന്നത്‌. “നോക്കുനുഴൈകല്ലാനുണ്‍മൈയ പൂക്കനിന്ത്‌ അരവുരി അന്ന അരുവൈ നല്‍കി.” (പൊരു. 82) വസ്ത്രത്തിന്റെ കലാഭംഗിവിവരിക്കുന്ന ഈ പാട്ടില്‍, ഇഴകള്‍ അറിയാത്തവിധുള്ള നെയ്ത്ത്‌ പാമ്പിന്റെ തോലുപോലെ മൃദുവായിട്ടുള്ളതാണെന്ന്‌ പറയുന്നു. “ആവിയന്ന അവിര്‍ നുര്‍കാലിങ്കം” (പെരു. 469) ഈ പാട്ടില്‍, നീരാവിപോലെ മിനുത്തുനേര്‍ത്ത നുല്‍കൊണ്ടു നെയ്തപട്ടുകള്‍ എന്നു പറയു ന്നു. ഇതിനുസമാനമായ പാട്ടുകള്‍, “പുകൈ വിരിന്തന്ന പൊങ്കുതുകാന്‍” എന്ന്‌ പുറം 320; 20 ലും “ആവിയര്‍ന്നപൂന്തുകില്‍' എന്നും, “ആവിയന്തുകിലോര്‍', പാലാരിവിപ്പൈങ്കുകില്‍' എന്നിങ്ങനെ ജീവകചിന്താമണിയിലെ 67, 473, 1094 എന്നീ പാട്ടുകളും ഉദാഹരണമാണ്‌. “പരുത്തി പെണ്‍ഗ്രിന്‍ പരുവലന്ന” (പുറം. 125:1) എന്നപാട്ടില്‍ പഞ്ഞിപോലുള്ള പരുത്തിനെയ്യുന്ന ഭാര്യ എന്ന്‌ പാടുന്നു. ഇവയെല്ലാം സൂചി പ്പിക്കുന്നത്‌, സംഘകാലത്ത്‌ വസ്ത്രനിര്‍മ്മാണം (്രധാനപ്പെട്ട ഒരു കൈത്തൊഴിലായിരുന്നു എന്നാണ്‌ സൂചിപ്പിക്കുന്നത്‌. മരം, ഇരുമ്പ്‌, വെങ്കലം, വെള്ളി, സ്വര്‍ണം എന്നിവകൊണ്ട്‌ ജോലിചെയ്യുന്നവരുണ്ടാ യിരുന്നുവെന്ന്‌ ചിലപ്പതികാരം, മണിമേഖല എന്നീകൃതികളില്‍ സൂചിപ്പിക്കുന്നുണ്ട്‌. തൊഴിലുപോലെ വ്യത്യാസപ്പെട്ടതായിരുന്നു സംഘകാല ജനതയുടെ വസ്ത്രങ്ങ ളും. പരുത്തിനൂലുകൊണ്ടുണ്ടാക്കിയ ഇഴകള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ഞെരുക്കി നെയ്ത വസ്ത്രങ്ങളാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. സാമ്പത്തിക ശേഷിയുളളവര്‍ നീലമു ത്തുകള്‍ പട്ടില്‍ കോര്‍ത്ത്‌ കുടുമയില്‍ അണിഞ്ഞിരുന്നു. കൂടാതെ കുടുമയില്‍ മയില്‍ പീലിയും വച്ചിരുന്നു. മധുരൈക്കാഞ്ചിയില്‍ ചെല്‍വരെപറ്റി പറയുമ്പോള്‍ അവര്‍ മേല്‍ മുണ്ട്‌ ധരിച്ചിരു 111 ന്നുവെന്നു പറയുന്നുണ്ട്‌. സമൂഹത്തില്‍ താഴെക്കിടയിലുളളവരായിരുന്നു രാജാവിന്‌ വസ്ത്രം നെയ്തുകൊടുത്തിരുന്നത്‌ അവരെ കഞ്ചുമാക്കള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അക്കാലത്തെ സ്ത്രീകള്‍ മുലക്കച്ച ധരിച്ചിരുന്നില്ല അമരാവതി ചിത്രങ്ങളും പഴയഗോപുരങ്ങളിലെ ശില്പ ങ്ങളും തിരികുടരാസച്ഛ കിഹരായ്മാര്‍ പാടിയ “ചീര്‍നാട്‌ മാതര്‍ തനക്ക്‌ ഉടം തേടി തിരിവാര്‍ കുവാര്‍നാട്‌ തടൈ തീര്‍ന്ത മലൈനാട്‌ വായന്തതുവേ” എന്ന പാട്ടും ഇതിനുദാഹരണങ്ങളാണ്‌. കുട്ടികള്‍ വസ്ത്രത്തിനുമീതെ അരയില്‍ നല്ല പൂക്കളും തഴകളും കലര്‍ത്തിയുണ്ടാ ക്കിയ “തഴയുട്‌ ധരിച്ചിരുന്നുവെന്ന്‌ പുറം. 6ദ്ാമത്തെ പാട്ടില്‍ നിന്നു മനസ്സിലാക്കാം. സ്വര്‍ണ്ണം, രത്നം, മുത്ത്‌, പവിഴം, മുതലായവ കൊണ്ട്‌ ആഭരണങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു വെന്ന്‌ പുറം 128ാമത്തെ പാട്ടിലും വ്യക്തമാണ്‌. സ്ത്രീകള്‍ കാല്‍വിരലില്‍ പീലി, മോതിരം എന്നിവയും കാലീല്‍ പാദസരം, ചിലമ്പ്‌, തണ്ടൈ കിങ്ങിണി, തൊടൈ മണി കുരുങ്ങുചെറി എന്നിവയും തോളണിയായി മാണിക്യവളയും, മുത്തുവളയും, കൈയ്യില്‍ ചൂടകം, പൊന്‍വള, നവരത്നവള, ശംഖുവള, പവിഴവള, കൈവിരലില്‍ മുടക്കുമോതിരം, രത്നം കെട്ടിയ ആടു ക്കാഴിയും കഴുത്തില്‍ വീരശങ്കിലി, നേര്‍ശങ്കിലി, ശരപ്പളി, മുത്താരം, പിടര്‍അണി (മുത്താരം പോലെ നവരത്നങ്ങള്‍ കോര്‍ത്ത്‌ മുതുകളില്‍ ധരിച്ചിരുന്നത്‌) കാതില്‍ നീലകുതുമ്പൈ, മക രക്കുകഴെ, താളുരുവി, വല്ലികൈ തോട്‌, തലയില്‍ ചീതേവിയാര്‍, വലംപിരിശംഖ്‌, പൂരപ്പാ ലൈ, തെന്‍വല്ലി, വടവല്ലിപുല്ലകം, പൊന്നരിമാല, മകരപ്പകുവായ്‌, മുഞ്ചവകവും അരയില്‍ മേകലകാഞ്ചി, വിരിശിഖ, കലാപം, പരുമവും ധരിച്ചിരുന്നു. കുറിഞ്ഞിനിലത്തിലെ സ്ത്രീകള്‍ ഇലകളുപയോഗിച്ചുളള ആടയാഭരണങ്ങള്‍ ധരിച്ചിരുന്നു. കുട്ടികള്‍ കഴുത്തില്‍്‌ ഐമ്പടത്താലി, പുലിപ്പല്‍ താലി, മുത്തുമാല, മുത്തുപടം എന്നിവയും ധരിച്ചിരുന്നു സ്്രീകള്‍മുടിക്കെട്ട അഞ്ചാ യി പിരിച്ചു ഒന്നാകെ മെടഞ്ഞ്‌ ഉടുക്കുന്ന പതിവും കണ്ഠില്‍ കണ്‍മഷിയിടുന്ന പതിവും അന്നേ ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ക്ക്‌ മുടി തന്നെയായിരുന്നു തലയണി. തോളിത്‌ പതക്കം, വാകുവല യം, കാതില്‍്‌ കുണ്ഡലവും കൈയ്യില്‍ കങ്കണവും വീരവളയും അരയില്‍ അരഞ്ഞാണവും കാലിത്‌ വീതക്കഴലും വീരക്കണ്ടൈയും വിരലിത്‌ മോതിരവും അണിഞ്ഞിരുന്നു. കലി ത്തൊകൈ 85-0൦ പാട്ടില്‍ തലവന്റെ മകന്‍ അണിഞ്ഞിരുന്ന ആഭരണങ്ങളെപ്പറ്റി ഇ്രകാരം വിവരിക്കുന്നു. “കാലവൈ ചുടുപൊന്‍ വളൈയ ഈരമൈ ചുറ്റോടു പൊടിയഴര്‍ പുറം തന്ത ചെവ്വുരുകിങ്ങിണി ഉടുത്തവൈ കൈവിനൈപൊലിന്ത കാചമൈ പൊലങ്കാഴ്‌, മേല്‍ മൈയില്‍ ചെന്തുകിര്‍ക്കോവൈ അവറ്റിന്‍ മേൽ തൈയ്യ, പൂന്തുകില്‍ ഐതുകഴല്‍ ഒരുകിരൈ കൈയ്യതൈ, അലവന്‍, കണ്‍പറ, അടങ്കചുറ്റിയ പലവുരുകണ്ുകള്‍ ചിലകോല്‍ അവിര്‍തെടി 112 പൂണ്‍ടവൈ, എറിയ വാളും ഏറ്റാമഴവും ചെറിയക്കട്ടി, ഇതരിടൈതാഴ്ന്ത പെയ്പുല മുതായ്‌ പുകരി നിര്‍ക്കതുകിരിന്‍ മൈയറ വിളങ്കിയ ആണേറ്റ്‌ അമിര്‍പൂള്‍ ചൂടിന, ഇരും കടല്‍ മുത്തമും പണ്‍ മണി പിറവും ആങ്ക ഒരുങ്കുടന്‍ കോര്‍ത്ത ഉരുഇമൈ മുക്കാഴ്‌: മേൽ ചുരും പാര്‍ കണ്ണിക്ക്‌ ചൂഴ്‌ നൂലാക ആരും പവിഴ്‌ നീലത്തു ആയിതഴ്‌അ നാണ, ചുരുപാറ്റുപടുത്ത മണിമരുള്‍ പാലൈ ആങ്ക-അവും പിറവും അണിക്കു അണിയാക്‌” (കലി.85) തലവന്റെ മകന്‍ അണിഞ്ഞിരുന്ന ആഭരണങ്ങളെപറ്റി ദീര്‍ഘമായി വിവരിക്കുകയാണ്‌ കാലിത്തൊകയില ഈ പാട്ടില്‍. കാലില്‍ സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയ ചിലങ്കയും, അരയില്‍ പൊന്‍മണികളാലുളള അരമണിയും അതിന്‍മേല്‍ പവിഴവടമും അതിന്മേൽ പുൂന്തുകിലും കൈയ്യില്‍ വളയും കരിമുത്തുമണിച്ചേര്‍ന്ന മുത്തുപടവും മാറില്‍ അണിഞ്ഞിരുന്നു. 3.10.10 വാണിജ്യം തമിഴകവും വിദേശരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെപറ്റി സംഘകൃതികളും വിദേ ശസഞ്ചാരികളുടെ കുറിപ്പുകളിലും വിശദമായ പരാമര്‍ശങ്ങളുണ്ട്‌. പ്രധാനമായും സമുദ്രവ്യാപാര മായിരുന്നു വിദേശ രാജ്യങ്ങളുമായുണ്ടായിരുന്നത്‌. തമിഴകത്തിലുള്ള പ്രകൃതി വിഭവങ്ങളെ യാണ്‌ വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്തിരുന്നത്‌. പെരിപ്ലസില്‍ വിവരിക്കുന്ന തമിഴ കത്തിലെ പ്രധാന കയറ്റുമതി വിഭവങ്ങൾ; കുട്ടനാട്‌ എന്ന സ്ഥലത്ത്‌ ഉത്പാദിപ്പിക്കുന്ന കുരു മുളക്‌, ഗംഗാതീരത്തുനിന്നുള്ള ഒരുതരം സുഗന്ധതൈലം കിഴക്കന്‍ ദിക്കുകളില്‍ നിന്നു കൊണ്ടുവരുന്ന വെറ്റില, പലവിധം വിലപിടിച്ച രത്നങ്ങള്‍, വ്രജങ്ങള്‍, മേല്‍ത്തരം മുത്ത്‌, ആനകൊമ്പ്‌, നല്ലതരം പട്ട, ചുവന്ന കല്ല്‌, ദ്വീപുകളില്‍ നിന്ന്‌ കൊണ്ടുവരുന്ന ആമത്തോട്‌ എന്നിവയായിരുന്നു. സ്വര്‍ണ്ണം, തുണി, പൂക്കള്‍ തുന്നിപ്പിടിപ്പിച്ച വസ്ത്രങ്ങള്‍, കണ്‍മഷി, പവിഴം, ചെമ്പുകൊണ്ടും പിച്ചളകൊണ്ടും പളുങ്കുകൊണ്ടും ഉള്ള പാത്രങ്ങള്‍, ഈയം, ടിന്‍, വീഞ്ഞ്‌, സിന്ദൂരം, മഞ്ഞച്ചായം, ഗോതമ്പ്‌ എന്നീ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തി രുന്നു. അക്കാലത്തെ പ്രധാന തുറമുഖങ്ങള്‍ നനറ , (Nour) തുണ്ടീസ്‌ (സധനdട), മുസിരീസ്‌ (Muzuriട) എന്നിവയാണ്‌. ഹിപ്പാലസ്‌ എന്ന ഗ്രീക്ക്‌ നാവികന്‍ ഏകദേശം ഏ.സി. 45 ല്‍ കാലവര്‍ഷക്കാറ്റുകള്‍ കണ്ടു പിടിച്ചതോടെ എളുപ്പം തമിഴകത്ത്‌ എത്തിച്ചേരാവുന്ന സ്ഥിതി യെത്തുകയും, റോമാസാഗ്രാജ്യത്തില്‍ ആഡംബരവസ്തുക്കള്‍ക്കുണ്ടായ പ്രിയം, പ്രതികുല മായിരുന്ന പാര്‍ഥി രാജ്യത്തുകുടി കരവഴിക്കുളള പാണിജ്യം ഒഴിവാക്കാം കഴിഞ്ഞതും ചെങ്ക ടൽ തുറമുഖങ്ങളും അറബിക്കടല്‍ തീരങ്ങളും തമ്മില്‍ നേരിട്ടു ബന്ധം സ്ഥാപിച്ചതുകൊണ്ട്‌ ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധവും റോമാസാഗ്രാജ്യവുമായുള്ള വ്യാ 113 പാരബന്ധവും ആറാം നൂറ്റാണ്ടുവരെയും പുഷടിപ്പെട്ടിരുന്നു. സമുദ്രവ്യാപാരമാണ്‌ തമിഴ കത്തെ ലോക പ്രശസ്തമാക്കിമാറ്റിയത്‌. പശ്ചിമഘട്ടത്തില്‍ വിളയുന്ന സുഗന്ധവ്യഞ്ജന ങ്ങളും മറ്റ്‌ ഉത്പനങ്ങള്‍ക്കും ആവശ്യക്കാറേറെയുണ്ടായിരന്നു. ഫിനീഷ്യ, ചൈന, അറേബ്യ റോം തുടങ്ങി നിരവധി രാജ്യങ്ങളുമായി തമിഴകത്തിന്‌ വാണിജ്യം ബന്ധം നിലവിലുണ്ടായി രുന്നു. 3.10.11 ചിത്രകല പഴയ ചോഴക്ഷേത്രങ്ങളും കൊട്ടാരങ്ങളും മഹാബലിപുരത്തുള്ള ശില്പങ്ങളുമെല്ലാം പുരാതന തമിഴ്സംസ്ക്കാരത്തിന്റെ ശില്പ വൈദഗ്ധ്യത്തെ ഉദാഹരിക്കുന്നവയാണ്‌. “ചുടുമണ്‍ ഓങ്കിയ നെടുനിലൈ മനൈതൊറു മൈയറു പടിവത്തു വാനവർ മുനിവര്‍ വെവ്വകൈ ഉയിര്‍കളു ഉമങ്കാട്ടി വെണ്‍സുതൈ വിളക്കത്തു വിത്തകരിയറ്റിയ കണ്‍ക വരോവിയം കണ്ട്‌ നിരകുണരും” (മണി.127:131) ഈ പാട്ടില്‍ നിന്ന്‌, ചെങ്കല്‍ കെട്ടിയ വീട്ടിലെ ചുണ്ണാമ്പ്‌ മണ്ണില്‍ തീര്‍ത്ത ചുവരില്‍ ദേവന്മാ രുടെയും ഭൂഷികളുടെയും മറ്റ്‌ ജീവജാലങ്ങളുടെയും ചിത്രങ്ങള്‍ മനോഹരമായി വരച്ചു വച്ചി രിക്കുന്നു. കൂടാതെ തിരുപ്പുറം കുന്‍റം ശ്രീമുരുക ക്ഷേേേതത്തില്‍ ഇന്ദ്രപൂജ, ഗൌതമ എന്നിവ യുടെ ചിത്രം വരച്ചിരുന്നുവെന്ന്‌ ഇപ്രകാരം പാടുന്നു; “ഇന്‍തിരന്‍ പുൂചൈയ ഇവളകലികൈ ഇവള്‍ ചെന്‍റ കാൌതമന്‍ സിഅറകു കല്ലുരു വൊന്‍റിയ പിടിയിതെ ന്‍റൂറെചെയ്‌ വോറു മിന്നം പല പല മെഴുത്തു നിലൈ മണ്ഡപം” (പരി. 119: 50-54) കൂടാതെ നെടുനെല്‍വാടയില്‍ രാജ്ഞിയുടെ ദു:ഖത്തെ വര്‍ണ്ണിക്കുന്ന സന്ദര്‍ഭത്തില്‍, “മിനുസമായി അരക്കുപൂശിയ കട്ടിയും ബലവുമുള്ള മേല്ക്കട്ടിയുടെ കാലിലും മച്ചിമുലപോ ലുള്ള കട്ടിലില്‍ കാലിലും ചേര്‍ത്തുകെട്ടി പുതുതായി മെഴുകിട്ടു മിനുക്കിയ മേല്‍ക്കെട്ടി വിതാനത്തില്‍ വരഞ്ഞിട്ടുള്ള ചിശ്രത്തില്‍, സൂര്യനില്‍ നിന്ന്‌ ഏറെ വൃത്യാസപ്പെട്ട ചന്ദ്രനുസ മീപത്തുനിന്ന്‌ വിട്ടു പരിയാതെ മേഷാദി രാശിതോറും ചുറ്റിക്കഴിയുന്ന രോഹിണിയുടെ പടം (നെടു.159:16-23) എന്ന്‌ വിവരിക്കുന്നു. അന്ത:പുരത്തിലെ ചി്രകലയാണ്‌ രാജ്ഞിയുടെ ദു: ഖത്തൊടൊപ്പം വിരഹമായിതീര്‍ന്നത്‌. 3.10.12 വിനോദങ്ങള്‍ കിളികള്‍ക്ക്‌ സംസാരിക്കാന്‍ പഠിപ്പിച്ചുകൊടുക്കുക, പന്തെറിഞ്ഞുകളിക്കുക എന്നിവ സംഘകാലത്തെ പ്രധാന വിനോദങ്ങളായിരുന്നു. വൈകുന്നേരങ്ങളില്‍ ചെല്‍വര്‍കള്‍ (ഉ യര്‍ന്നവിഭാഗക്കാര്‍) കുതിരകളാല്‍ ചേര്‍ത്ത തേരുകള്‍ ഓടിച്ചു കളിച്ചിരുന്നു. കോഴി, കാതാരി 114 (കാടക്കോഴിപോലുള്ള ചെറിയപക്ഷി) എന്നീ പക്ഷികള്‍ തമ്മിലും ആടുകള്‍ തമ്മിലുള്ള പോരും അക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു. കുട്ടികള്‍ തച്ചന്‍മാര്‍ പണി തുകൊടുക്കുന്ന കുതിരകളില്‍ കളിച്ചിരുന്നു. “തച്ചന്‍ ചെയ്ത ചിറുമാവൈയ മൂര്‍ന്തിന്‍ പുറാരാനുങ്കൈയില്‍ ഈത്തില്‍ പൂറ്റുമിലൈയോര്‍” (കുറു.61) ചെറിയ പെണ്‍കുട്ടികള്‍ കടലില്‍ കുളിക്കുമ്പോള്‍ മണലില്‍ വീടുകള്‍ ഉണ്ടാക്കികളി ചചിരുന്നു. “തുണൈത്ത കോതൈ പണൈ്പെരും തോളിനാര്‍ കടല്‍ ആട്‌ മകളിർ കാനല്‍ ഇഴടൈത്ത ചിറുമനൈ പുണര്‍നന്ത നട്പേ” (കുറു.326) ശക്തിയുള്ള ഉലക്കകൊണ്ട്‌ അവില്‍ ഇടിക്കുന്ന പെണ്ണുങ്ങള്‍ ഉലക്ക എറിഞ്ഞ്‌ കളിക്കുമായി രുന്നു. “പാസവല്‍ ഇടിഞ്ഞ അകരുങ്കാഴ്‌ ഉലകൈ ആയ്ക്കതിര്‍ നെല്ലിന്‍ വരമ്പു അണൈത്തുയിറ്റി ഒണ്‍തൊടി മകളില്‍ വണ്‍ടന്‍ അയറ്റും” (കുറു.238) കുട്ടികള്‍ ഉഞ്ഞാലാടി കളിക്കുകയും പാഠശാലയില്‍ പോകാതെ വേപ്പിന്‍ തണലില്‍ കളം വരച്ച്‌ നെല്ലിക്കകൊണ്ട്‌ കളിക്കുകയും ചെയ്തിരുന്നു. “പെരുങ്കയിറു നാലും ഇരുമ്പനം പിണൈയര്‍ പുങ്കണായ മൂക്ക്‌” (നറ്റി.90) “വെമ്പിന്‍പുള്ളി നീഴര്‍ കട്ടളൈയണ വട്ടരാങ്കി ഴൈത്ത്‌ കല്ലാച്ചിറാര്‍ നെല്ലി വട്ടാടും” (നറ്റി. 3) സ്ത്രീകള്‍ വീടിന്റെ മുറ്റത്ത്‌ മണലില്‍ കല്ലെറിഞ്ഞ്‌ കളിച്ചിരുന്നു. “ചിറൈനാള്‍ ഈങൈ ഉറൈനനി തിരള്‍വി കൂറൈ നന്‍മാതൈ കുറുന്തൊടി മകളിര്‍ മണല്‍ ആടു കഴങ്കിന്‍ അറൈവിചൈത്താം” (നറ്റി.79) 3.10.13 പാര്‍പ്പിടം മണ്ണില്‍ തീര്‍ത്ത ചുവരുകളാലുള്ള വീടുകളുടെ മേല്‍ക്കൂരതെങ്ങോല കൊണ്ടും, പുല്ലു 115 കൊണ്ടുമുളളതായിരുന്നു. വീടിന്റെ മുമ്പില്‍ പന്തലുണ്ടായിരുന്നു അതിനെ തലൈവായില്‍ (പഠിപ്പുര) എന്നാണ്‌ വിളിച്ചിരുന്നത്‌. ചുവരുകള്‍ ചുമന്നമണ്ണിനാല്‍ മെഴുകപ്പെട്ടിരുന്നു. നഗ രങ്ങളില്‍ ചെങ്കലിനാല്‍ തീര്‍ത്ത ചുമരുകളും ഓടിനാലുള്ള മേല്‍ക്കുരകളുമുണ്ടായിരുന്നു. വീടുകളില്‍ പ്രകാശം കടക്കുന്നതിനായി സാളരങ്കള്‍ (ജനല്‍ പോലുളളത്‌) വച്ചിരുന്നു. ചില കോട്ടകളിലെ കൊത്തളങ്ങള്‍ ചുണ്ണാമ്പും,ചെങ്കലും കൊണ്ട്‌ നിര്‍മ്മിച്ചവയാണ്‌. “കുറവര്‍ വസിച്ചിരുന്ന കുറിച്ചികളില്‍ “പുല്‍ വേയ്കുരമ്പ്‌ (പുറം. 120) കളും മുല്ലൈപ്പാടികളില്‍ “വണ്‍കാര്‍പന്തയിട്ട മനകളും (പുറം. 324) മരുതനില രകുകളിലും “നെയ്തല്‍ പാക്ക്‌ങ്ങ ളിലും മുറയ്ക്ക്‌ വയല്‍പടര്‍ന്ന “വളമന'കളും മീന്‍വലയുണക്കുന്ന കുറിയിറൈക്കൂരമ്പകളും കാണപ്പെട്ടിരുന്നു. കോട്ടയ്ക്കകത്തു സ്ഥിതി ചെയ്തിരുന്ന രാജകീയ വസതികള്‍ നെടുമാ ടവും വന്മുറ്റവും ഉണ്ടായിരുന്നു. കോട്ടകളില്‍ കാവലിനു പുറമേ പലതരം യന്ത്രോപകരണ ങ്ങളും ഘടിപ്പിച്ചിരുന്നു (പുറം. 179) “പൊന്നു ടൈനെടുനകര്‍” എന്നിങ്ങനെ അവയെ വിശേ ഷിപ്പിച്ചുകാണുന്നു. അന്തണരുടെ ആലയങ്ങളില്‍ മൂന്നു തരം അഗ്നികുണ്ഡങ്ങള്‍ സാധാര ണമായിരുന്നു. ഉരലൊത്ത കാലും മലയൊത്ത വണ്ണവുമുള്ള ആനയുടെ ഉടല്‍പോലെ ഉണ ങ്ങിയ മടലോല പാകപ്പെടുത്തി മെടഞ്ഞു കെട്ടിമേഞ്ഞ കൂടിയടങ്ങളും (പെരു.352-354) അക്കാ ലത്ത്‌ സര്‍വ്വൃസാധാരണമായിരുന്നു. കുറിഞ്ചി നിലത്തിലുള്ള യുവാക്കള്‍ പുലികളെക്കൊന്ന്‌ തങ്ങളുടെ വീരത്തെ പ്രകാ ശിപ്പിച്ച്‌ മലൈവാനര്‍ എന്ന വംശത്തിലെ യുവതികളെ കല്ല്യാണം കഴിച്ചിരുന്നു. പുലി യെക്കൊന്ന്‌ യുവാവ്‌ തന്റെ വീരത്വത്തിന്റെ തെളിവായി കൊന്നപുലിയുടെ പല്ല്‌ താലിയായി വധുവിന്റെ കഴുത്തില്‍ കെട്ടുന്നു, ഇതാണ്‌ പിന്നീട്‌ താലിക്കെട്ടായി വികസിച്ചത്‌. പലതരം വിശ്വാസങ്ങള്‍ക്കുവിധേയരായിരുന്നു അന്നത്തെ ജനങ്ങള്‍ പക്ഷികള്‍ ചില സ്ഥാനങ്ങളിലി രുന്നു ശബ്ദം പുറപ്പെടുവിച്ചാല്‍ ഇന്നഫലമുണ്ടാകും എന്നു വിചാരിച്ചിരുന്നു അവര്‍. ആകാ ശത്തു നിന്നു നക്ഷ്രതം വീഴുന്നതു രാജാവിനു ദോഷമുണ്ടാകാന്‍ പോകുന്നതിന്റെ സൂചന യായിക്കരുതിയിരുന്നു. പട്ടാപ്പകല്‍ തുമ്പി പറക്കുന്നതും രാത്രി അകാരണമായി വിളക്കുകെ ടുന്നതും ആന്ത നിലവിളിക്കുന്നതും (്രമംകെട്ട്‌ ഇറങ്ങിപ്പോകുന്നതും മറ്റും ദുര്‍നിമിത്തങ്ങ ളാണ്‌ (പുറം 24, 229,280). തുടങ്ങി നിരവധി വിശ്വാസ്രപമാണങ്ങള്‍ സംഘകാലത്തെ ജന ങ്ങള്‍ പിന്തുടര്‍ന്നുപോന്നിരുന്നു. കലകള്‍ക്ക്‌ പ്രധാന്യം കൊടുത്തിരുന്നവരായിരുന്നു അന്നത്തെ ജനത. കൂത്തര്‍, പാണര്‍, പൊരുനര്‍, വൈരിയര്‍, കൊടിയര്‍, വിറലികള്‍, യാഴോര്‍ എന്നി ങ്ങനെ സംഗീതത്തിലും നൃത്തത്തിലും പാടവം നേടിയവര്‍ അക്കാലത്ത്‌ ്രസിദ്ധരായിരു ന്നു. നല്ലപാട്ടുകള്‍പാടി പേയ്ക്കളുടെ ശല്ല്യം തീര്‍തന്നതിരുന്നു അവര്‍. പോര്‍ക്കളത്തില്‍ പോരാടി വീണ വീരന്റെയടുത്തേക്ക്‌ വരുന്നപേയ്ക്കളെ പാട്ടുപാടി ഓടിച്ചിരുന്നു. ഇങ്ങനെ യുള്ള ദക്ഷിണേന്ത്യയുടെ പൂര്‍വകാല സാംസ്ക്കാരിക ചരി്രമാണ്‌ ബ്ൃഹതായ ഒന്നാണ്‌. ഇങ്ങനെ ഒരുസമൂഹത്തിന്റെ തനതായ ചിത്രം ഗ്രഹിക്കാന്‍ കഴിയുമാറ്‌ സംസ്ക്കാരവും സമൂ ഹവും ഒന്നിച്ചുചേര്‍ന്ന സാഹിതൃകൃതികളാണ്‌ സംഘം കൃതികള്‍. ചില സാമൂഹിക സാംസ്കാരിക സൂചനകള്‍ മാത്രമാണ്‌ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌. സംഘസാഹിത്യക്യ തികള്‍ മുഴുവനും ഒരു തരത്തില്‍ സംഘകാല ജീവിതത്തിന്റെ വ്യത്യസ്താവിഷക്കാരങ്ങളാ ണെന്നു പറയാം. വീരവും പ്രേമവും ധാനവും വിഷയം മാശ്രമായി നിലനില്‍ക്കുകയും കാവ ശരീരം സമൂഹവുമായി അഭേദ്യവുമായി ബന്ധപ്പെട്ട്‌ നില്‍ക്കുകയും ചെയ്യുന്ന ഈ കാവ്യ 116 ങ്ങള്‍ സാംസ്ക്കാരിക മുദ്രകളെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പഴന്തമിഴ്‌ പാട്ടുകളെ അടി സ്ഥാനമാക്കി സംഘകാല ചേരനാടും, ചേരനാടിന്റെ സാംസ്ക്കാരികസവിശേഷതകളെ തമി ഴ്ക സംസ്‌ക്കാരത്തില്‍ നിന്ന്‌ എപ്രകാരം വൃത്യാസപ്പെട്ടു നില്‍ക്കുന്നുവെന്നുമാണ്‌ തുടര്‍ന്ന്‌ മുഖ്യ അദ്ധ്യായമായ സംഘകാല ചേരസംസ്കാരത്തില്‍ പഠനവിധേയമാക്കുന്നത്‌. പിന്‍കുറിപ്പുകള്‍ 1. പിളള, എന്‍.എസ്‌., (1934) തമിഴകം, ഒ്രടൂുമൈ ഓഫീസ്‌, മര്രാസ്‌, പുറം. 71. 2. - - -., 2100.71 3 - - -, പുറം.72 4. രാജരാജവര്‍മ, എ.ആര്‍., (2007) കേരളപാണിനീയം, ഡി.സി.ബുക്സ്‌, കോട്ടയം, പുറം.12 5. സോ.മ.ഇലവരസന്‍ നന്നൂല്‍ വ്യാഖ്യാനം-ചൊല്ലധികാരം,(2004) മണിവാസകര്‍ പതിപ്പകം, ചെന്നൈ. 6. പിളള, എന്‍.എസ്‌., (1934) തമിഴകം, ഒ്്രുമൈ ഓഫീസ്‌, മദ്രാസ്‌, പുറം.78 7. ദക്ഷിണേന്ത്യയിലെ തമിഴിനെ ഭൂപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച്‌ ഉപ ഭാഷകളായി ആധുനികഗവേഷകര്‍ വിഭജിച്ചിട്ടുണ്ട്‌. അവ; 1. കിഴക്കന്‍ ഉപഭാഷ; തഞ്ചാവൂര്‍, തിരുച്ചിറപ്പിള്ളി ജില്ലകളിലും മധുര ജില്ലയുടെ വട ക്കുകിഴക്കന്‍ ഭാഗത്തും ര്രചാരമുള്ളവ. 2. വടക്കന്‍ ഉപഭാഷ: മദിരാശിനഗരവും ചെങ്കല്‍ പേട്ട്‌, വടക്കേ ആര്‍ക്കാട്‌ തെക്കേ ആര്‍ക്കാട്‌ ഭാഗങ്ങളിലുമുള്ളവ. 3. തെക്കന്‍ ഉപഭാഷ; നീലഗിരിയും കോയമ്പത്തൂരും സേലവും അടങ്ങിയ ദേശത്തു ളളവ. 4. പടിഞ്ഞാറന്‍ ഉപഭാക്ഷ; നീലഗിരിയും കോയമ്പത്തുരും സേലവും അടങ്ങിയ ദേശ ത്തുള്ളവ. 5. ശ്രീലങ്കയിലെ ഉപഭാഷ; ഇവയില്‍ കിഴക്കന്‍ ഉപഭാഷയുടെയും വടക്കന്‍ ഉപഭാഷ യുടെയും കലര്‍പ്പാണ്‌ തമിഴകത്തെ വാമൊഴിത്ത്മിഴില്‍ കാണുന്നത്‌. ചെന്തമഴില്‍ നിന്നു വികസിച്ചുകിഴക്കന്‍ ജില്ലകളില്‍ വളര്‍ന്ന ഭാഷയാണ്‌ മുന്തിയ സാഹിത്യഭാ AM, പ്രസ്തുത വാമൊഴിയും വരമൊഴിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നു പറ ഞ്ഞല്ലോ. വാമൊഴി ഏക രൂപമല്ല. പ്രാദേശികവും സാമൂഹ്യവും വര്‍ഗ്ഗപരവുമായ പല ഉപഭാഷകളും അതില്‍പ്പെടുന്നു. മൈസൂര്‍, കര്‍ണാടകയടക്കം ഇ(്രകാരമുള്ള മൂന്നുതരം ഭാഷകള്‍ എടുത്തുപറയാവുന്നതാണ്‌. ബ്രാഹ്മണര്‍ തുടങ്ങിയ മേല്‍ജാ തിക്കാരുടെ സംസാരഭാഷ, ഇടത്തരക്കാരുടേത്‌, കീഴെക്കിടക്കാരുടേത്‌ എന്നീ വ്യ ത്യാസം ദൃശ്യമാണ്‌ - നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യ ചരിതം, കേരളഭാഷാ ഇന്‍ സ്സറിറ്റ്യൂട്ട, തിരുവനന്തപുരം, പുറം. 66-67 8. തമിഴ്‌, മലയാളം, കന്നട, തെലുഗു എന്നീ പുഷ്ടഭാഷകളും, ഇരുപത്തിരണ്ടോളം അപുഷ്ട ഭാഷകളും ദ്രവിഡഗോത്രത്തിന്റെതായി തനിമയേവാടെ നിലനില്‍ക്കുന്നു. പ്രധാനപ്പെട്ട അപു ഷ്ടഭാഷകള്‍; തുളു: പത്തരലക്ഷത്തോളം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണിത്‌ ദക്ഷിണകര്‍ണ്ണാട കജി ല്ലയിലും കേരളത്തിലെ കാസര്‍കോഡ്‌ ജില്ലയുടെ പടിഞ്ഞാറന്‍ തീരത്തുള്ളവരുമാണ്‌ സംസാരിക്കുന്നത്‌. കൊടകഃ: മൈസൂരിനും വടക്കേ മലബാറിനും ഇടക്കുള്ള കൂര്‍ഗില്‍ ഏകദേശം 93000 പേര്‍ സംസാരി ക്കുന്ന അപുഷ്ടഭാഷയാണിത്‌. 117 ഇരുള : നീലഗിരിക്കുന്നുകളില്‍ ജീവിക്കുന്ന ഏകദേശം അയ്യായ്യിരത്തി ഇരുനൂറോളം പേര്‍ സംസാരി ക്കുന്ന ഭാഷയാണിത്‌. കുറുംബ: നീലഗിരിക്കുന്നുകളില്‍ താമസിക്കുന്ന അയ്യായിരത്തോളം ആദിവാസികള്‍ സംസാരിക്കുന്ന ഭാഷയാണിത്‌. തോട : നീലഗിരിയിലെ ആയിരത്തറുനുറോളം വരുന്ന ആട്ടിടയന്മാര്‍ സംസാരിക്കുന്ന ഭാഷയാണ്‌ തോട. കോദ : നീലഗിരിയിലെ ശില്പവ്ൃത്തിയിലേര്‍പ്പട്ടിരിക്കുന്ന ആയിരത്തിനാനുറോളം സംസാരിക്കുന്ന ഭാഷയാ ണിത്‌. ബദഗ : കുന്നടയുടെ ഭാഷാഭേദമെന്ന്‌ കരുതാവുന്ന ബദഗ നീലഗിരി കുന്നുകളില്‍ താമസി ക്കുന്ന 125000 പേര്‍ സംസാരിക്കുന്നു. കോര്‍ഗ:തുളുഭാഷസംസാരിക്കുന്ന ദക്ഷിണകര്‍ണാടക ജില്ലയിലെ ആയിരത്തോളം കുട്ട നിര്‍മ്മാണക്കാര്‍ സംസാരിക്കുന്ന ഭാഷയാണിത്‌. ഗോണ്ടി:മദ്ധ്യപദേശ്‌, മഹാരാഷ്ട്ര, ഒറീസ്സ്‌, ആന്തധ്രര്രദേശ്‌ എന്നിവിടങ്ങളിലായി 2,395507 പേര്‍ സംസാരിക്കുന്നു. കുയി : ഒറീസ്സയിലെ ഗജ്ജം, പുല്‍ഭാനി ജില്ലകളിലായി 641662 പേര്‍ സംസാരിക്കുന്ന ഭാഷ യാണിത്‌. കുവി : ഒറീസ്സയിലെ ഗജ്ജം, കലവാന്ദി, കോര്‍പുട്‌ തുടങ്ങി ജില്ലകളിലായി 246513 പേര്‍ സംസാരിക്കുന്നു. കൂടാതെ ആന്ത്രപദേശിലെ വിശാഖപട്ടണം, ശ്രീകാകുളം ജില്ല യിലും ഈ ഭാഷ സംസാരിക്കുന്നുണ്ട്‌. കൊണ്ട:ആന്ധ്രയുടെ വടക്ക്‌ കിഴക്ക്‌ മലനിരകളില്‍ താമസിക്കുന്നവരുടെ ഭാഷയാണിത്‌. 17864 പേര്‍ സംസാരിക്കുന്നു. പെങ്ഗോ:ഒറിസ്സയിലെ നവ്റാങ്പൂര്‍ ജില്ലയിലായി ആയിരത്തിമൂന്നൂറ്‌ പേര്‍ സംസാരിക്കു ന്നു. മന്ദാ : പെങ്ഗോ ഭാഷയുമായി ബന്ധമുള്ള മന്ദാ ഒറീസ്സയിലെ നവ്രംഗാപൂര്‍ ജില്ലയിലു ള്ളവര്‍ സംസാ രിക്കുന്നു. കൊലാമി:ആന്ത്ര്രപദേശീലെ അസിലബാദ്‌, യോത്മാന്‍, മഹാരാഷ്ട്രയിലെ വാര്‍ദജില്ലയില്‍ താമസിക്കുന്നവരായി ഏകദേശം 99281 പേര്‍ സംസാരിക്കുന്നു. എ)നൈക്രിി: കൊലാമിയോട്‌ ബന്ധമുള്ള ഈ ഭാഷ ആന്ത്രപദേശിലും മഹാരഷ്ട്രയിലു മായി ആയിരത്തഞ്ഞുൂര്‍റ്‌ പേര്‍ സംസാരിക്കുന്നു. ബി)നൈവ്രി:മദ്ധ്യപദേശിലെ ചന്ദ ജില്ലയിലുള്ള 54000 പേര്‍ ഈ ഭാഷ സംസാരിക്കുന്നു. പര്‍ജി: മദ്ധ്യ്ദേശിലെ ബാസ്താര്‍ ജില്ലയിലും ഒറീസ്സയുടെ അടുത്തുകിടക്കുന്ന മലനിര കളിലുള്ള 440001 പേര്‍ സംസാരിക്കുന്നു. ഒല്ലാരി: 9100 പേര്‍ സംസാരിക്കുന്ന ഈ ഭാഷയെക്കുറിച്ച്‌ വിശദമായി പഠിച്ചത്‌ ബറോയും, എമിനിയുമാണ്‌. ഗദബ: ആന്ത്രപദേശിലെ ശ്രീകാകുളം ജില്ല, ഓറിസ്സയിലെ കോരപുട്ട്‌ ജില്ല എന്നിവിടങ്ങ ളിലായി 54000 പേര്‍ ഈ അപുഷ്ടഭാഷ സംസാരിക്കുന്നു. കുറുകസ്‌: ബീഹാറിലെ ഭതലാപൂര്‍, ഛോട്ട നാഗ്പൂര്‍ മദ്ധ്യ്പദേശിലെ റായ്ഘര്‍, സര്‍ഗുജ ഒറീസ്സയിലെ സുന്ദ്‌, സബല്‍പൂര്‍ എന്നീ ജില്ലകളിലായി 1,426,618 പേര്‍ സംസാരി ക്കുന്നു. ഈ ഭാഷയ്ക്ക്‌ ഇന്തോ-ആര്യൻ, ഭാഷകളോടും അടുത്തബന്ധമുണ്ട്‌. മാള്‍ട്ടോ:രാജ്മഹല്‍ ഹില്ലിലായി ഏകദേശം 108148 പേര്‍ സംസാരിക്കുന്നു. ബ്രാഹുയി: ഇന്ത്യയ്ക്ക്‌ പുറത്ത്‌ സംസാരിക്കുന്ന ്രാവിഡഭാഷയാണിത്‌. പാക്കിസ്ഥാനിലും ബലുചിസ്ഥാനിലു ഇറാനിലുമായി 1.7 മില്യന്‍ ജനങ്ങള്‍ ്രാഹുയി സംസാരിക്കു am)-Bhabraraju Krishnamurthi, (2003) The Dravidian Languages, Cambridge University Press, Cambridge, pp.24-27, 118 9. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരി്രം, കേരളഭാഷ MAMI, തിരുവനന്ത പുരം, പുറം. 66. 10. ചെല്ലം, വേ.തി., (2013) തമിഴക വരലാറും പണ്‌പാടും, മണിവാസകര്‍ പതിപ്പകം, ചെന്നൈ, പുറം.75 11. (i) The study of inscribed potsherds from the sangam age sites like Arikamedu, Kodumanal, Uraiyur Karur and Alagankulam and from the inscriber coins issued by the cera kings Kolliporai and Makotai and pandya king peruvazhuthi and from the cave inscriptions found throughout Tamil Nadu with much concentration in and around Madurai, clearly demonstrate that the script used during the sangam period is certainly of Tamil Brahmi. The occurrence of Tamil-Brahmi inscription at Jambai belonging to sangam Chief Adiyaman, and of Coins of sangam Kings with tamil brahmi script found in the memorial stone yielding area clearly establishes the fact that this area, like any other area of Tamilnadu. Must have used the Tamil brahmi script for their writing during the Sangam Age-Rajan,K., (2000) South Indian Memorail Stones, Manoo Pathippagam, Thanjavur, pp.23-24 (ii) Evolution and chronology of South Indian Scripts: The evolution and approximate chronology of the South Indian scripts are summarised in Table: 3. B.C.E Brahmi 2. B.C.E Southern Tamil Brahmi Brahmi 1. B.C.E Bhattiprolu 5. C.E | | Vatteluttu Proto- Grantha Telugu- 6.C.E senna 7.C.E Telugu Kannada Tamil 14. C.E Malayalam lravatham Mahadevan, (2014) Early Tamil Epigraphy from the earliest times to the Sixth Century C.E. Central Institute of Classical Tamil, Chennai, p.254 119 12. നാരായണന്‍കുട്ടി, മേലങ്ങത്ത., (2003) സംഘസാഹിത്യചരിത്രം, കേരളഭാഷാ ഇ൯സ്ററിറ്റ റ, തിരുവന ന്തപുരം, പുറം.86-87 13. പിളള,എന്‍.എസ്‌., (1934) തമിഴകം, ഒ്രുമൈ ഓഫീസ്‌, മദ്രാസ്‌, പുറം.78 14. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരി്ര൦ം, കേരള ഭാഷാഇന്‍സ്സിറ്റ്യുട്ട്‌, തിരുവനന്തപുരം, പുറം.90 15. Aiyankar.S.K., (2010) The Beginnings of South Indian History. General Boks LLc, USA, P.39 16. Sivasankara Pillai, K.N., (2011) The Chronology of Early Tamils, Bublis Bazar Books, USA, p.145. 17. പിളള, എന്‍.എസ്‌., (1934) തമിഴകം, ഒ്രുമൈ ഓഫീസ്‌, മദ്രാസ്‌, പുറം.78 18. ഗോപലാകൃയഷ്ണന്‍, പി.കെ., (2008) കേരളത്തി സാംസ്ക്കാരികചരിത്ം, കേരളഭാഷാ ഇന്‍സ്റസിറ്റ്യൂട്ട, തിരുവനന്തപുരം, പുറം.114 19. Sivasankara Pillai.K.N., (2011) The chronology of Early Tamils, Biblio Bazaar Books, USA, p.145 20. Arokyaswami., (1950) The Kongucountry, University of Madras, Chennai, p.101 21. ഗോപാലകൃഷ്ണന്‍, പി.കെ., (2008) കേരളത്തിന്റ സംസ്ക്കാരികചരി്രം, കേരളഭാഷാ ഇന്‍സ്റസിറ്റയുൂട്ട, തിരുവനന്തപുരം, പുറം.120 22. Arokyaswami., (1950) The Kongucountry, University of Madras, Madras, p.75 23. ചെല്ലം, വേ.തി., (2013) തമിഴകവരലാറും പണ്പാടും, മാണിക്കവാസകര്‍ പതിപ്പകം, ചെന്നൈ, പുറം.101 24. - - -., പൂറം.102 25. - - -., പൂറം.103 26. ഗോപാലകൃഷ്ണന്‍, പി.കെ., (2008) കേരളത്തിന്റെ സാംസ്കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റയൂട്ട, തിരുവനന്തപരും, പുറം. 125 27. - - -., പൂറം.124 28. - - -., a1}00.126 29, ചെല്ലം, വേ.തി., (2013) തമിഴകവരലാറും പണ്‍്പാടും, മാണിക്കവാസകര്‍ പതിപ്പകം, ചെന്നൈ, പുറം.67 30. ഗോപാലകൃഷ്ണന്‍,പി.കെ., (2008) കേരളത്തിന്‍റെ സാംസ്ക്കാരികചരിതതം, കേരളഭാഷാ ഇന്‍സ്റസിറ്റ്യൂട്ട, തിരുവനന്തപുരം, പുറം.127 31. ചെല്ലം, വേ.തി., (2013) തമിഴകവരലാറും ചണ്പാടും, മാണിക്കവാസകര്‍ പതിപ്പകം, ചെന്നൈ, പുൂറം.67 32. - - -., 200.67 33. ഗോപാലകൃഷ്ണന്‍.പി.കെ., (2008) കേരളത്തിന്റെ സാംസ്കാരികചരിതം, കേരളഭാഷാ ഇന്‍സ്റസിറ്റയൂട്ട, തിരുവനന്തപുരം, പുറം.126 34. ചെല്ലം, വേ.തി., (2013) തമിഴകവരലാറും ചണ്പാടും, മാണിക്കവാസകര്‍ പതിപ്പകം, ചെന്നൈ, പുൂറം.67 35. - - -., 200.67 36. - - -., 200.67 37. - - -., 200.68 38. - - -., പൂറം.128 39. നിക്കാം, എന്‍.എ, & റിച്ചാര്‍ഡ്‌മെക്കിയോന്‍., (1967) അശോകശാസനങ്ങള്‍, നാഷ്ണല്‍ ബുക്ക്ട്രസ്റ്റ്‌, ന്യൂദല്‍ഹി, പുറം.74 120 40. ധര്‍മ്മരാജ്‌, ജാ., (2013) തമിഴകവരലാറ്‌, ടെന്‍സി പബ്ലിക്കേഷന്‍സ്‌, ശിവകാശി, പുറം.29 41. Mahadevan, Iravatham., (2014) Early Tamil Epigraphy from Earliest Times to the Sixth Century C.E. , Central Institute of Classical Tamil, Chennai, p.21 42. പുരുഷോത്തം, വി.പി., (1989) സംഘകാലമന്നര്‍ കാലനികലെ വരലാറ്‌, ഐന്തിണൈ പതിപ്പകം, ചെന്നൈ, പുറം.63 43. Sitram, Gourumurthi., (2008) Excavation of Archeological sites in Tamil Nadu: Mankulam, 2006-2007, Dept. of Archeology, Govt. of Tamilnadu, Chennai, p.05 44, "Kani is transofrmed word from Prakrit and Sankrit Gani, Meaning, A senior Jain monk, who was head of group of monks known as Gan." Sitharam Gurumurthi., (2008) Excavation of Archeological sites in Tamil Nadu: Mankulam,2006-2007, Dept. of Archology, Govt of Tamil Nadu, Chennai, p.05 45. ശ്രീധര്‍., (2006) തമിഴ്‌ ഞ്ചാഹ്മി കല്‍്മവെട്ടുകള്‍, തമിഴ്നാട്‌ അരസു കൊല്ലിയത്തുറൈ, ചെന്നൈ, പുറം.51 46. പുരുഷോത്തം.വി.പി., (1989) സംഘകാലമന്നര്‍ കാലനിരലല വരലാറ്‌, ഐന്തിണൈ പതിപ്പകം, ചെന്നൈ, പുറം.34 47. - - -., പുറം.52 48. ധര്‍മ്മരാജ്‌,ജാ., (2013) തമിഴകവരലാറ്‌, ടെന്‍സി പബ്ലിക്കേഷന്‍സ്‌, ശിവകാശി, പുറം.29 49. നാരായണന്‍, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരി്രം, കേരളഭാഷാ DBCS, തിരുവനന്തപുരം, പുറം.76 50. അറുമുഖസീതാരാമന്‍, അളക്കുടി., (2002) തമിഴക കാശുകള്‍, ധനലക്ഷ്മി പതിപ്പകം, തഞ്ചാവൂര്‍, പുറം.28 51. Rajan,K., (2000) South Indian Memorial Stones, Manoo Pathippakam, Thanjavur, p.3 52. ഗോപാലകൃഷ്ണന്‍, പി.കെ, (2008) കേരളത്തിന്റെ സാംസ്ക്കാരിക ചരിതം, കേരളഭാഷാ ഇന്‍സ്സറിറ്റ്യൂട്ട, തിരുവനന്തപുരം, പുറം.46-47 53. Rajan,K., (2000) South Indian Memorial Stones, Manoo Pathippakam, Thanjavoor, p.6. 54, - - -, P-11. 55. The context is the description of the great necropolis of the port city of Puhar or Kaverippattinam that adjoined the Cakkaravalakkottam, outside the city on the sea- shore. The lines quoted enumerate the different sets of people who came there for disposing of the dead with due rites and ceremonies, names, those who cremated (Suduvor), those who cast the Cadaver or laid it for exposure to the elements for excanation (Iduvor), those who laid the body or mortal remains in pits dug in to the ground for the purpose (todu-kuli paduppar), those who interred in subterranean cellars or cists (tal vayen adaipoor) and those who placed the body or the remains thereof inside a burial urn and inverted alid over it (talyilkavippor). The first two modes hardly need any explanation. The third perhaps refors to total inhumation (if not partial), the fourth to cellars or tombs (vayin) let in to the ground (tal), i.e., the stone cists and the like, in which the body or the remains of the exposure or crema- tion are interred, and the last mode, which though brief yet descriptive, refers to the placing of the corpse (total inhumation) or remains, therof, into burial urns or sacrophagi (tali) the mouth of which was covered by the inverted lid (kavi). This is actually what one finds in the literary descriptions found in the sangam works, and from the abundance of reference to their method, particularly the last perhaps the 121 most general or dominant custom in the delta area (Purananuru 238). The rason for the citation of large number of urn barrials is not due to its popularly is the delta region, rather the majority of the sangam works deals with the on fertile region namely Marutam. The recent exploration evidently shors that other types like cist and dolmens are extensively found in mountainous region where the pastoral economy was predominant-Rajan,K., (2000) South Indian Memorial Stones, Manoo Pathippakam, Thanjavur, pp.11-12 56. ---., P.24 57. പുരുഷോത്തം, വി.പി., (1989) സംഘകാലമന്നര്‍ കാലനിമല വരലാറ്‌, ഐന്തിണൈ പബ്ദി ക്കേഷന്‍സ്‌, ചെന്നൈ, പുറം 56 58. ---., പുറം.56 59. ---. പൂറം.57 60. - --., പുറം.58 61. - --. പുറം.58 62. - --., പുറം.58 63. - --., പുറം.58 64. - --., പുറം.58 65. ---,, പുറം.59 66 ചിറുപാണാറ്റുപടയില്‍ പറയുന്ന എയിത്‌ പട്ടണമാണിത്‌. 67. പുരുഷോത്തം, വി.പി., (1989) സംഘകാലമന്നര്‍ കാലനിമല വരലാറ്‌, ഐന്തിണൈ പബ്ദി ക്കേഷന്‍സ്‌, ചെന്നൈ, പുറം.54 68. കന്യാകുമാരി മുതല്‍ക്ക്‌ പാലൂര്‍ (കലിംഗപട്ടണം) വരെയുള്ള ദക്ഷിണേന്ത്യയുടെ പൂര്‍വ്ൃതീ രദേശത്ത്‌ തെക്കുനിന്ന്‌ വടക്കോട്ടായി, തമിഴ്നാട്ടില്‍ അഞ്ചു രാജവംശങ്ങളുടെ രാജ്യങ്ങളെ ടോളമി വിവരിക്കുന്നുണ്ട, കരൈയോയ്‌ (കരയന്‍), പണ്ഡിയോയ്‌ (പാണ്ഡ്യന്‍) ബടോയ്‌ (വ ടവംശക്കാര്‍) ഡോര്‍ നാഗോസ്‌ (ചോഴനഗരം) ബസ്സരോനാഗോസ്‌ (വ്രജനാഗര്‍) ഇവയത്രേ പ്രസ്തുത രാജസ്വരൂപങ്ങള്‍. ഇവയുടെ രാജധാനികള്‍ മുറയ്ക്ക്‌ കോണ്‍കോയ്‌ (കൊര്‍ക്കൈ) മൊദുര (മധുരു, നികാമ (നാഗപട്ടണം), ഒര്‍ത്തര (ഉറൈയൂര്‍) മാലംഗ (കാഞ്ചിവരം) എന്നി വയും ആയിരുന്നു. കൂടാതെ പാണ്ഡ്യരുടെ കടലോരനഗരങ്ങളായി ചാലൂര്‍ (ചായല്‍കുടി) അര്‍ഗൈരോന്‍ (കിഴക്കരൈ) മുതലായവയും ടോളമി പറയുന്നുണ്ട്‌. ഉള്‍നാടുനഗരങ്ങളായ പെരിങ്കരൈ (പെരുംകരുണൈ) തങ്കല (ശിവകാശിക്കുസമീപമുള്ളതിരുത്താങ്കല്‍) എന്നിവ യെയും ടോളമി വിവരിച്ചിരിക്കുന്നു. 69. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യ ചരിതം, കേരളഭാഷാഇ൯ സ്ററിറ്റ്യു ട, തിരുവനന്തപുരം, പുറം. 40-41 70. പ്യൂട്ടിംഗര്‍ ടേബിൾ (Tabula Pentingeriana) വിയന്നയിലെ നാഷ്ണല്‍ മ്യൂസിയത്തിലാണു ള്ളത്‌. രണ്ടാം നൂറ്റാണ്ടു മുതല്‍ ഇത്‌ യാത്രാസഹായ പുസ്തകങ്ങള്‍ക്കൊപ്പം ഗ്രചരിച്ചിരു ന്നിരിക്കാം എന്നു കരുതുന്നു. യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നീ ഭൂഭാഗങ്ങളുടെ വിവരങ്ങള്‍ ഇതിലുണ്ട്‌. 15-൦ നൂറ്റണ്ടിൽ കോണ്‍റോസ്‌ സെന്‍റ്ൈസ്‌ (Conrad celtes) ആണ്‌ ഇത്‌ കണ്ടെടുത്തത്‌. അദ്ദേഹത്തിന്റെ മരണശേഷം 16-0൦ നൂറ്റാ ണ്ടില്‍ കോണ്‍റാസ്പ്യുട്ടിംഗര്‍ (Conrad Peutinger) എന്ന പുരാവസ്തു പണ്ഡിതനാണ്‌ ഇത്‌ ഗ്രസിദ്ധീകരിച്ചത്- ആദര്‍ശ്‌.സി., (2013) വിഭാവനകള്‍ വിനിമയങ്ങള്‍ കാടുങ്ങല്കുരിന്റ്‌ വ്യ വഹാരിക ഭുമിശാസ്്രം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, പുറം.63 71. ആദര്‍ശ്‌.സി., (2013) വിഭാവനകള്‍ വിനിമയങ്ങള്‍ ഒകാടുങ്ങല്കൂുരിന്റ്‌ വ്യവഹാരിക ഭൂമിശാ സ്ത്രം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, പുറം.63 122 72. അഗസ്റ്റസിന്റെ ആരാധനാലയത്തിന്റെ സൂചനയാണ്‌ ഇതുതരുന്നത്‌ എങ്കിലും മുസിരിസി ലാണ്‌ ഈ ക്ഷേത്രം നിലക്കുന്നത്‌ എന്ന്‌ പറയാന്‍ ഭൂപടത്തില്‍ സ്ഥലങ്ങള്‍ അടയാളപ്പെടു ത്തുന്നതിലെ കൃതൃതക്കുറവുമൂലം സാധിക്കുന്നില. Gurukkal, Rajan., Wittaker, C.R., (2002) In Search of Muziris, Journal of Roman Acheology, പുറം.337 73. പോള്‍, എം.പി., (2005) സാഹിത്യവിചാരം, ലിപി. പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, പുറം.09 74. ഗോപാലകൃഷ്ണന്‍, പി.കെ., (2008) കേരളത്തിന്റെ സാംസ്ക്കാരികചരിതരം, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌ തിരുവനന്തപുരം, പുറം.105 75. സുബ്രഹ്മണ്യന്‍,എന്‍.., (2003) സംഘകാല ഭരണ സംവിധാനം സംഘം തമിരുമട ഭരണവ്യും സാമുഹിക ജിവിതവും, ഡി.സി. ബുക്സ്‌, കോട്ടയം, പുറം.36 76. മീനാക്ഷി സുന്ദരം, ടി.പി., (1999) തമിഴ്‌ സാഹിത്യചരിത്ം, കേരളഭാഷാ ഇന്‍സ്സിറ്റ്യുട്ടു, തിരു വനന്തപുരം, പുറം.12 77. സുബ്രഹ്മണ്യന്‍,എന്‍.., (2003) സംഘകാല ഭരണ സംവിധാനം സംഘം തമിരുമട ഭരണവ്യും സാമുഹിക ജിവിതവും, ഡി.സി. ബുക്സ്‌, കോട്ടയം, പുറം.36 78. () ഗോപിനാഥന്‍,ആര്‍., (203) കേരളത്തനിമ, കേരളഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, പുറം.293 (ii) Radio Carbon Result- “ Pattanam Excvavations Interm Report of thje Eighth season 2014”, Radio Carbon Results for Examples 1. PT 14 LI CHA1338 2. PT14LIICHA1311 3. PT14LIICHA1312 Kerala Council for Historical Research, Thiruvananthapuram, pp.83-87 79. ശ്രീധരമേനോന്‍, എ., (2008) കേരളചരിത്രം, ഡി.സി ബുക്സ്‌, കോട്ടയം, പുറം.26 80. പരമേശ്വരയ്യര്‍.എസ്‌, ഉളളൂര്‍., (1753) കേരളസാഹിത്യ ചരിത്രം, വാല്യം 7, കേരളസര്‍വ്വകലാ ശാല, തിരുവനന്തപുരം, പുറം.55 81. പണ്ട്‌ ലോകമാകെ പ്രചരിച്ചിരുന്നതും ഇന്ന്‌ പെറുവിലെ ജനങ്ങള്‍ക്കിടയില്‍ നിലനിന്നുവരു ന്നതുമായ ശുക്രവര്‍ഷമാണ്‌ കല്പഗണിതത്തിനടിസ്ഥാനം. ഇരുപതു ദിവസം വീതമുളള 13 മാസങ്ങളടങ്ങിയ (260) വര്‍ഷമാണിത്‌. പ്രസ്തു 6000 വര്‍ഷം, സൂര്യവര്‍ഷത്തിലെ 365 1/ 4 ദിവസ്‌ വച്ചു കണക്കാക്കുമ്പോള്‍ 4271 സാധാരണവര്‍ഷം കിട്ടുന്നു. ഇത്തരം ഒരു ബ്രഹ്മക ല്പത്തില്‍ 35 ശുക്ര്ഥഹണം എന്നാണ്‌ ഭാരതീയ പുരാണങ്ങളില്‍പറഞ്ഞിരിക്കുന്നത്‌. ശുക്ര ഗ്രഹണം (ശുക്രന്‍ സൂര്യനെ മറയ്ക്കുന്നത്‌) 122 വര്‍ഷത്തില്‍ ഒരിക്കല്‍ ആകുന്നു. അമേരി ക്കന്‍ ഇന്ത്യന്‍സ്‌ ശുക്രനക്ഷ്ര്രത്തെ കൊറ്റ്സ്‌ കൊറ്റന്‍ എന്നു വിളിക്കുന്നു. കൊമ്പുള്ള (കലി) കൊറ്റന്‍ എന്നര്‍ത്ഥം. ഈ ജനത മംഗോളിയന്‍ വര്‍ഗ്ഗമാണ്‌. ദ്രാവിഡര്‍ ശുര്കനെ കൊറ്റിയെന്നു പറയുന്നു. മലയാളത്തിലും കൊറ്റിക്ക്‌ വെള്ളിനക്ഷ്രതം എന്നര്‍ത്ഥമുണ്ട്‌. ശുക്രഗണിതവര്‍ഷം ഈജിപ്തിലും പുരാതന അറേബ്യയിലും വ്യാപിച്ചിരുന്നു. അറബി കള്‍ ഉപയോഗിച്ചിരുന്ന ഈ കണക്കുകൂട്ടല്‍ സ്ര്പ്രദായമാണ്‌ തെക്കന്‍ അമേരിക്കയിലെ പെറുനിവാസികള്‍ ഇപ്പോഴും നിലനിര്‍ത്തി പോരുന്നത്‌. ഇപ്രകാരം തന്നെ മാസത്തില്‍ മുപ്പതര ദിവസം വച്ച്‌ 360 ദിവസം വരുന്ന സംവത്സര (സാരവര്‍ഷവും 30 ദിവസംവച്ച്‌) 360 ദിവസം അടങ്ങുന്ന പരിവത്സരവും (സാവനിവര്‍ഷവും 29 1/2 ദിവസംവച്ച്‌ 354 ദിവസമട ങ്ങുന്ന ഇന്ദ്രവത്സരം അഥവാ ചന്ദ്രവര്‍ഷവും (നക്ഷ്തവര്‍ഷം) 27 1/2 ദിവസമടങ്ങുന്ന 328 ദിവസം അടങ്ങുന്ന സവത്സരവും, മുന്‍പറഞ്ഞ 260 ദിവസവുമുള്ള ശുര്രവര്‍ഷത്തോടൊപ്പം 10 ദിവസവര്‍ഷവും, 15 ദിവസവര്‍ഷം, കണ്‍വ്യൂഷസിന്റെ അരദിവസവര്‍ഷം എന്നിവയും ്രചാരത്തിലിരുന്നു - നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചതരിത്രം, കേര ളഭാഷാ ഇന്‍സ്സറിറ്റ്യൂട്ട, തിരുവനന്തപുരം, പുറം.19. 123 82. MIOIWEMMAIS], CALICHBOO)., (2003) Mo%PMIaIMs21IOOo, കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, പുറം.190 83. വരദരാജന്‍, മു., (2000) തമിഴ്‌ സാഹിത്യ ചരിതം, കേന്ദ്രസാഹിത്യ അക്കാദമി, നൃദല്‍ഹി, പുറം.35 84. കലാസൃഷ്ടിയുടെ രൂപഭാവങ്ങളെ ആമ്വദിച്ചുള്ള പൊതുലക്ഷണങ്ങളെ സാങ്കേതികമായി തിണൈയൈന്നും, തുറൈയെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. അകത്തിണയിലും പുറ ത്തിണയിലുമായി ആകെപതിനൊന്ന്‌ തിണകളാണുള്ളത്‌. ഓരോ തിണയ്ക്കും അടയാള പുഷ്പങ്ങള്‍ വെവ്വേറെയുണ്ട്‌. 1. കരന്തൈ - ശത്രുക്കള്‍പിടിച്ചെടു പശക്കൂട്ടങ്ങളെ വീണ്ടെടുക്കാന്‍ പുറപ്പെ ടുമ്പോള്‍ ചൂടുന്നത്‌. 2. കാഞ്ചി - ശ്്രുരാജാവ്‌ പോരിനുവരുമ്പോള്‍ഒരു രാജാവ്‌ കാഞ്ചിപ്പു ചൂടി തന്റെ ദേശം കാക്കുന്നത്‌ (്പതിരോധം) 3. തുമ്പൈ - ശ്രരുക്കളുമായി പോരാടാന്‍ നിശ്ചയിച്ച്‌ തുമ്പപ്പൂ ചൂടുന്നത്‌. 4. നൊച്ചി - കോട്ടമതില്‍ കാക്കുന്ന വീരന്മാര്‍ ചൂടുന്ന നൊച്ചിപ്പൂവിനെ പുകഴ്ത്തുന്നത്‌. 5. വഞ്ചി - രാജാവ്‌ തലയില്‍ വഞ്ചിപ്പൂ ചൂടി ശ്്രുദേശം പിടിക്കുവാന്‍ ശപഥം ചെയ്തിറുങ്ങുന്നത്‌. 6. വാകൈ - ശത്രുക്കളെക്കൊണ്ട്‌ കോലാഹലം കൂടുമ്പോള്‍ ചൂടുന്നത്‌ 7. AUS ofl - വീരന്മാര്‍ രാജാജ്ഞയോടുകൂടിയോ അല്ലാതെയോ ചെത്ത്‌ ശ്രു ക്കളുടെ ആടുമാടുകളെ കവരാന്‍ ഇറങ്ങുമ്പോള്‍ ചൂടുന്നു. 8. കൈക്കിളൈ - ഏകപക്ഷീയമായ കാമം ആണിനൊസംബന്ധിച്ചതും പെണ്ണിനെ സംബന്ധിച്ചതുമായി രണ്ടുവിധം. 9. പാടാണ്ടിണൈ -ഒരുവന്റെ കീര്‍ത്തി, ശക്തി, വദാന്യത, കൃപ എന്നിവയറിഞ്ഞു പറയുന്നത്‌. 10. പെരുന്തിണൈ - യോജിക്കാത്ത കാമം, പൊരുത്തമറ്റ കാമം 11. പൊതുവിയല്‍ - എല്ലാത്തിണകള്‍ക്കും പൊതുവായ ലക്ഷണങ്ങള്‍ സംഗ്രഹിച്ചു പറയുത്‌. തുറകള്‍ അറുപത്തിമൂന്നുണ്ട്‌, തമിഴില്‍ തുറൈ എന്നാല്‍ കടവെന്നാണര്‍ത്ഥംക്ക ശ്ൃബ്ദല ക്ഷണശാസ്ത്രമായ ജലാശയത്തെ സമീപിച്ച്‌ ആവിഷ്ക്കരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ (കടവുകള്‍) ഇതില്‍ നിര്‍ദ്ദേശിക്കുന്നു. ഇവ അറുപത്തി മൂന്നുവിധമുണ്ട്‌: 1. അരചവാകൈ - രാജാവിന്റെ പ്രകൃതി പറയുന്നത്‌, നായകന്റെ വിജയം വാഴ്ത്തു ന്നതുമാകാം. 2. ആനന്തപ്പെയള്‍ - ഒരാകുലസ്ത്രി ഭര്‍ത്ൃചരമത്തില്‍ ദു:ഖിക്കുന്നത്‌. ഒരാളുടെ ചര മത്തില്‍ ബന്ധുക്കള്‍ അനുശോചിച്ചു വലിപിക്കുന്നതുമാവാം. 3. ഇയൻന്‍മൊഴി - സ്വഭാവകഥനം, നായകന്റെ മുമ്പില്‍ ചെന്ന്‌ അദ്ദേഹത്തിന്റെ കുടും ബത്തിന്റെയും മേന്മകള്‍ അദ്ദേഹത്തില്‍ ആരോപിച്ചുവര്‍ണ്ണിക്കുന്നത്‌. 4. ഉടനിലൈ - ഒരുമിച്ചിരിക്കുന്ന രണ്ടോ അധികമോ പേരെപ്പറ്റിപറയുന്നത്‌. 5. ഉണ്ടാട്ട്‌ - യുദ്ധവിജയാനന്തരംവീരന്മാര്‍ മദ്യാപാനം ചെയ്തു സന്തോഷി ക്കുന്നതിനെ വര്‍ണ്ണിക്കുന്നത്‌. 6. ഉപകൈക്കലുഴ്ചി- വാള്‍കൊണ്ട്‌ ആഴത്തിലേറ്റ പരിക്കോടുകൂടിയ ഭര്‍ത്താവിനെ ക്കണ്ട്‌ വീരപത്നി സന്തോഷാശ്രു പൊഴിക്കുന്നത്‌. 7. എരുമൈമറം - തന്റെ സേന പിന്തിരിഞ്ഞിട്ടും ശ്രതു സേനയെ ഭയപ്പെടാതെ ഒറ്റക്ക്‌ എതിര്‍ക്കുന്നത്‌. 124 8. ഏര്‍കളവുരുവകം- പോര്‍ക്കളത്തെ ഉഴുതനിലത്തോട്‌ ഉപമിക്കുന്നത്‌. 9. ഏറാണ്‍മുല്ലൈ - എതിരറ്റപൌരഷ പാരമ്പര്യത്തെ പുകഴ്ത്തുന്നത്‌. 10. കടവുള്‍വാഴ്ത്ത്‌ - ത്രിമൂര്‍ത്തികളില്‍ ഒന്നിനെ സ്തുതിക്കുന്നത്‌. 11. കടൈനിലൈ - തന്റെ ആഗമനം രാജാവിനെ അറിയിക്കാന്‍ പണ്ഡിതന്‍ ദ്വാരപാലകനോട്‌ പറയുന്നത്‌. 12. കടൈനിലൈവിടൈ- ഒരു പണ്ഡിതന്‍നായകന്റെ സന്നിധാനത്തിലെത്തി ഉത്തരം പറയുന്നത്‌. ഉത്തരം കേള്‍ക്കുകയുമാകാം 13. കളിറ്റുനിലൈ - ഒരു വീരന്‍ കൊന്ന ആനയൊടൊപ്പം വീണ്‌ മരിച്ചതിനെ വര്‍ണ്ണി ക്കുന്നത്‌. 14. കുടിനിലൈയുരത്തന്‍- പഴമ, വീരത്വം എന്നിവയില്‍ പ്രശസ്തിനോടിയ കുടും ത്തിന്റെ ചരിശ്രം പ്രസ്താവിക്കുന്നത്‌. 15. കുടൈമംഗലം - രാജാവിന്റെ കൊറ്റക്കുടയെ വര്‍ണ്ണിക്കുന്നത്‌ 15. കുതിരൈമറം - ഒരു വീരന്റെ കുതിരയുടെ വീരത്വം പറയുന്നത്‌. 17. കുറുംകലി - പരസ്ത്രീരതന്റെ കാമം നശിക്കട്ടെ എന്നു പറയുന്നത്‌. 18. കൈ അറുനിലൈ- രാജാവിന്റെയോ, നായകന്റെയോ, നായികയുടേയോ ചരമത്തില്‍ സങ്കടപ്പെടുന്നത്‌. 19. കൊറ്റവളൈ - രാജാവിന്റെ ശ്രതുക്കളുടെ ദേശം നശിക്കുന്നതില്‍ അനുശോചി ക്കുന്നതോടൊപ്പം അദ്ദേഹത്തെ പ്രശംസിക്കുന്നത്‌. 20. മെരുമലൈതന്‍ - കന്നുകാലികളെ കവര്‍ന്നവരെ വെല്ലുവിളിച്ചു ഭീഷണിപ്പെടുത്തി യുദ്ധം ചെയ്യുന്നത്‌. 21. ചെറുവിടൈവീഴ്തന്‍- കിടങ്ങും കാവല്‍ക്കാടും കാത്തുകൊണ്ട്‌ പോരാടി മരിച്ച വീര ന്മാരുടെവിജയം വാഴ്ത്തുന്നത്‌. 22. ചെറിയറിവൂറൂ - മാത്സര്യവും നാശവുമില്ലാത്ത മഹത്തായ ലക്ഷ്യം രാജാവിനോട്‌ പറയുന്നതും രാജധര്‍മ്മം ഉപദേശിക്കുന്നതും. 23. തലൈത്തോറ്റം - ഒരു വീരന്‍ ശ്രതുക്കളുടെ പശുക്കളെ കവര്‍ന്നു കൊണ്ടുവരു ന്നത്‌ അറിഞ്ഞ്‌ സന്തോഷിക്കുന്നത്‌. 24. താപതനിലൈ - ഭര്‍ത്താവ്‌ മരിച്ചവളുടെ വൈധവ്യാവസ്ഥ പറയുന്നത്‌. 25. താപതവാകൈ - താപസചര്യയെ പറയുന്നത്‌. 26. താനൈനിലൈ - രണ്ടു സൈന്യവും തന്റെ വീരത്വം കൊണ്ടാടത്തക്ക വിധം പോര്‍ക്കളത്തില്‍ ഒരു വീരന്‍ മേന്മനേടുന്നത്‌. 27. താനൈമറം - പോരിനിറങ്ങിയ രണ്ടുസേനകളും പൊരുതി നശിക്കാന്‍ ഇടവ രാത്തവിധം ഒരു വീരന്‍ രക്ഷിച്ചതിന്റെ മേന്മയെ പറയുന്നത്‌. 28. തുണൈവഞ്ചി - അന്യരെ ജയിക്കാനോ, കൊല്ലാനോ തുനിഞ്ഞു നില്‍ക്കുന്ന ഒരു വനെ സന്ധിപറഞ്ഞ്‌ പിന്തിരിപ്പിക്കുന്നത്‌. 29. തൊകൈനിറയെ- പോര്‍ക്കളത്തില്‍ സകലരും ഒന്നിച്ച്‌ നശിച്ചതിനെ പരാമര്‍ശിക്കു ന്നത്‌. 30. നല്ലിചൈവഞ്ചി - ശ്്രുക്കളുടെ സ്ഥലങ്ങള്‍ നശിക്കത്തക്കവണ്ണംകടന്നുകേറിയ വീരന്റെ വിജയത്തെ പ്രകീര്‍ത്തിക്കുന്നത്‌. 31 നീണ്‍മൊഴി - ഒരു വീരന്‍ പോര്‍ക്കളത്തില്‍ വച്ച്‌ ചെയ്ത ശപഥം പ്രസ്താവി ക്കുന്നത്‌. 32. ആഴിലാട്ട്‌ - തന്റെ മാറില്‍ തറച്ച കുന്തം പറിച്ചെറിഞ്ഞ്‌ ഒരുവീരന്‍ wom} വിനെ ഹനിക്കുന്നത്‌. 33. നെടുംമൊഴി - വാശി, ശ്രേഷ്ഠനായ രാജാവിന്റെ മുമ്പില്‍ ഒരുവീരന്‍ ശര്രുവിനെ 125 ഹനിക്കുന്നത്‌. 34. പരിചിന്‍ കടാനിലൈ- സമ്മാനത്തിനുവന്ന ഒരാള്‍ അതുകിട്ടിയിട്ടോ അല്ലാതെയോ ദാതാവിനോട്‌ പറയുന്നത്‌. 35. പരിചിറ്ററൈ - രാജസന്നിധിയില്‍ ചെല്ലുന്ന അര്‍ത്ഥി, താന്‍ ആഗ്ഗഹിച്ച സമ്മാനം ഇന്നതെന്നു പറയുന്നത്‌. 36. പഴിച്ചുതന്‍ - സ്തുതല്‍ 37. പാണ്‍പാട്ട്‌ - ഘോരസമരത്തില്‍ മരിച്ചുവീണ വീരയോദ്ധാവിനെ, മരണരാഗം പാടി പാണന്മാര്‍ കടമ നിര്‍വ്വഹിക്കുന്നതിനെ പറയുന്നത്‌. 38. പാണാറ്റുപ്പടൈ - മലമ്പാതയില്‍ വച്ചു കണ്ടുമുട്ടിയ പാണനു സഹായമാര്‍ഗ്ഗം പറ ഞ്ഞുവിടുന്നത്‌. 39. പാര്‍പ്പനവാകൈ - ഓര്‍ത്തു പഠിച്ചു സമര്‍ത്ഥനായ ബ്രാഹ്മണന്റെ വിജയം യാഗം കൊണ്ടു വര്‍ദ്ധിപ്പിക്കുന്നത്‌. 40. പിചൈപെയര്‍ച്ചി - കാരിയെന്ന ശകുനപ്പക്ഷിയുടെ ദു:ഖസൂചന വകവയ്ക്കാതെ ചെന്നു പോരാടിയ വീരന്‍ രാജാവ്‌ സമ്മാനം നല്‍കുന്നത്‌. 4. പുലവരാറ്റുപ്പടൈ- ഒരു രാജാവിന്റൈയോ (പഭുവിന്റൈയോ സദസ്സില്‍ തന്റെ മികച്ചക ലാര്രകടനം നടത്തി സമ്മാനം വാങ്ങിവരുന്ന വിദ്വാന്‍, മറ്റൊരു ദരിദ്രകലാകാരന്‍ അങ്ങോട്ടുളളവഴിയും അവിടത്തെ ഐശ്വര്യവും പറഞ്ഞുവിടുന്നത്‌. ദേവസന്നിധിയിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവു മാകാം. 42. പൂവൈനിലൈ - മഹാവിഷ്ണുവിന്റെ ശരീരത്തോടുപമിച്ച്‌ കായാംപൂവിനെ പ്രശം സിക്കുന്നത്‌. 43. വപെരുകാഞ്ചി - ഐശ്വര്യത്തിന്റെ അസ്ഥിരനിലപറയുന്നത്‌. 44. പെരുഞ്ചോറ്റുനിലൈ- യുദ്ധസന്നദ്ധനായ രാജാവ്‌ വീര്‍ന്മാര്‍ക്ക്‌ വിഭവപൂര്‍ണ്ണമായ സദ്യ നല്‍കുന്നത്‌. 45. പേയ്ക്കാഞ്ചി - പോര്‍ക്കളത്തില്‍ വീണവരെ പിശാചുക്കള്‍ പേടിപ്പിക്കുന്നത്‌. 46. പൊരുണ്‍മൊഴിക്കാഞ്ചി-ജനങ്ങള്‍ക്ക്‌ ഇഹത്തിലും പരത്തിലും ശക്തിനല്‍കുന്ന തത്ത്വങ്ങള്‍ മുനിമാര്‍ ഉപദേശിക്കുന്നത്‌. 47. മകട്‌ പാര്‍ക്കാഞ്ചി - നിങ്ങളുടെ മകളെത്തരിക എന്നാവശ്യപ്പെടുന്ന രാജാവിന്‌ വഴ ങ്ങാതിരിക്കുക. 48. മകണ്‍മറുത്താന്‍- ഒരു ശ്രതുവീരന്‍ വിവാഹത്തിനു മകളെ ആവശ്യപ്പെടുമ്പോള്‍ പിതാവായ ചെറുനാടുവഴി എതിര്‍ത്തുപറയുന്നത്‌. 49. മഴപുലവഞ്ചി - ശത്രുക്കളുടെ ദേശം കൊള്ളിയിട്ട്‌ വീടും കുടിയും നശിച്ചതിനെ പറയുന്നത്‌. 50. മറക്കളവഴി - രാജാവിനെ ഉഴവുനടത്തുന്ന വേളാളനായി വിശേഷിപ്പിച്ചു വര്‍ണ്ണി ക്കുന്നത്‌. 5. മറക്കളവേള്‍വി - പിശാചുക്കള്‍ വയറുനിറച്ച്‌ തിന്നത്തക്കവിധം വീരന്‍ പോര്‍ക്കളബലി നടത്തുന്നത്‌. 52. മനൈയറംതുറവറം- ഗൃഹസ്ഥധര്‍മ്മം, സന്യാസധര്‍മ്മം ഇവ തമ്മിലുള്ള ഭേദം പറ യുന്നത്‌. 53. മുതല്‍ സഞ്ചി - പാരമ്പര്യമുള്ള പൂര്‍വൃകരുടെ നിലപറയുന്നത്‌. 54. മുതുപാലൈ - വനത്തില്‍വച്ച്‌ ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ഭാര്യയുടെ ഏകാന്താവസ്ഥ പറയുന്നത്‌. 126 55. മുതുമൊഴിക്കാഞ്ചി- അറിവുള്ളവര്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ വ്യക്തമായി ഉപദേശിക്കു ന്നത്‌. 56. മുതിന്‍ മുല്ലൈ - മറവക്കുടിയില്‍ പിറന്ന സ്ത്രീകള്‍ക്കും ശൂരതകൂടും എന്ന്‌ സോദാഹരണം പരാമര്‍ശിക്കുന്നത്‌. 57. വഞ്ചിനക്കാഞ്ചി - രാജാവ്‌ ശത്രുക്കളെ അടിച്ചമര്‍ത്താന്‍ വേണ്ടി ഇന്നതുചെയ്തി ല്ലെങ്കില്‍ ഇന്നവിധമായേനെഎന്നു പറയുന്നത്‌. 58. വല്ലാണ്‍മുല്ലൈ - ഒരു വീരന്റെ വീടിനെയും നാടിനെയും (പൃതിയേയും വാഴ്ത്തി പ്പറഞ്ഞിട്ട അദ്ദേഹത്തിന്റെ പൌരഷത്തെ ഉദ്ദീപിപ്പിക്കുന്നത്‌. 59. വാണ്‍മങ്കലം - രാജാവിന്റെ വാളിനെ വാഴ്ത്തുന്നത്‌ 60. വാഴ്ത്തിയല്‍ - തലവനെ വാഴ്ത്തുന്നത്‌ 6. വാഴ്ത്ത്‌ - ഒരു നായകന്റെ ഈദാര്യവും വിജയവും പ്രശംസിക്കുന്നത്‌. 62. വിറലിയാറ്റുപ്പടൈ- രാജാവിന്റെ കീര്‍ത്തിയെ വാഴ്ത്തി സമ്മാനം നേടിയ വ്യഷലി മറ്റൊരു വ്യഷലിയെ രാജസന്നിധിയിലേക്കു പറഞ്ഞുവിടുന്നത്‌. 63. വേത്തിയന്‍ - വീരന്മാര്‍ രാജാവിന്റെ മേന്മകള്‍ വര്‍ണ്ിക്കുന്നത്‌. 85. വരദരാജന്‍, മു., (2000) തമിഴ്സാഹിത്യചരിത്രം, സാഹിതൃഅക്കാദമി നൃദല്‍ഹി, പുറം.35 86. - - -., 2100.36 87. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരതിത്രം, കേരളഭാഷാഇന്‍ സ്റസിറ്റ്യൂട്ടു, തിരുവനന്തപുരം, പുറം.393 88. അകവല്‍; തമിഴിലെ നാലുതരം പാട്ടുകളില്‍ ഒന്നാണ്‌ ഇടയ്ക്കിടെ നിര്‍ത്തിപ്പാടുന്ന ചെപ്പല്‍. നിര്‍ത്താതെ പാടുന്നത്‌ അകവല്‍. 89. - - -., പൂറം.400 90. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരതിത്രം, കേരളഭാഷാഇന്‍ സ്റസിറ്റ്യൂട്ടു, തിരുവനന്തപുരം, പുറം.393 91. വരദരാജന്‍, മു., (2000) തമിഴ്‌ സാഹിത്യചരിശ്രം, സാഹിത്യ അക്കാദമി, ന്യൂദല്‍ഹി, പുറം.67 92. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2003) സംഘസാഹിത്യചരതിത്രം, കേരളഭാഷാഇന്‍ സ്റസിറ്റ്യൂട്ടു, തിരുവനന്തപുരം, പുറം.400 Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. അദ്ധ്യായം 4 സംഘകാല ചേരസംസ്ക്കാരം 127 സാഹിത്യകൃതികളില്‍ (ര്പൃകടമാകുന്ന സാംസ്ക്കാരിക ചരിര്താംശങ്ങള്‍ വിശ്വാസയോഗ്യമാകുന്നത്‌ സമൂഹവുമായും സംസ്്‌ക്കാരവുമായും അവയെ താരതമ്യം ചെയ്ത്‌ അടയാളപ്പെടുത്തി കണ്ടെത്തുമ്പോഴാണ്‌. സാഹിത്യകൃതികളില്‍കടന്നുവരുന്ന സംസ്‌ക്കാ രിക സൂചനകള്‍ ഭാവനവിലാസംകൊണ്ട്‌ അതിശയോക്തി നിറഞ്ഞതാകാമെങ്കിലും അവ സംസ്കാരികതലത്തില്‍ നിന്ന്‌ അകന്നുനില്‍ക്കുന്നില്ല.. കാരണം, സാഹിത്യകൃതികളുടെ അസംസ്കൃതവസ്തു സമൂഹവും സമൂഹമാറ്റങ്ങളുമാണ്‌. സംഘസാഹിത്യവും സംസ്ക്കാ രവും തമ്മിലുളള ഇഴപിരിക്കാന്‍ കഴിയാത്ത ബന്ധം കാണുന്നത്‌ അതുകൊണ്ടാണ്‌. ഏതൊരു നാടിന്റെയും സംസ്ക്കാരിക വൈവിദ്ധ്യത്തിന്‌ നിധാനം ആ നാട്‌ ഉള്‍ക്കൊള്ളുന്ന ഭൂമിശാസ്ത്ര പരിസരമായിരിക്കും. ചേരനാടിന്റെ ഭൂമിശാസ്ത്ര അതിരുകളെയും പ്രാചീനതയുടെ സൂചന കളെയും ചേരനാടിന്റെ പേരിനെപ്പറ്റിയും വിവരിച്ചുകൊണ്ട്‌ സാംസ്‌ക്കാരിക സൂചനകളെ ര്രകൃതി, സംസ്‌ക്കാരം, ഭാഷ എന്നിങ്ങനെ തരംതിരിച്ച്‌ അടയാളപ്പെടുത്തുകയാണ്‌ തുടര്‍ന്ന്‌ ചെയ്യുന്നത്‌. 4.1..അതിരുകള്‍ തമിഴകം പണ്ടുമുതല്‍ക്കേ ചേര ചോഴ പാണ്ഡ്യ രാജവംശങ്ങളാല്‍ ഭരണം നടത്തിയിരുന്നുവെന്ന്‌ “വന്‍ പുകഴ്‌ മൂുവര്‍തകന്‍ പൊഴിന്‍ വരൈപ്പിന്‍” എന്ന തൊല്ക്കാപ്പിയ സൂത്രത്തില്‍ നിന്നു മനസ്സിലാക്കാം. ഈ മൂവേന്തരന്മാരുടെ നാടുകളെ യഥാക്രമം കുടപുലം, കുണപുലം, തെന്‍പുലം എന്ന്‌ അറിയപ്പെട്ടിരുന്നു. “കുട പുലങ്‌ കാവലര്‍ മരുവാന്‍” (ചിറു.47) “കുട പുലങ്‌ കാവലര്‍ മരുവാന്‍” (ചിറു.79) “തെൻ പുലങ്‌ കാവലര്‍ മരുവാന്‍” (ചിറു.63) ഇതില്‍ “‘കുടപുലം'എന്നത്‌ കൊല്ലിമല അടങ്ങിയ തമിഴകത്തിലെ പാഴ്നിലഭാഗവും. “കുണപ്യലം” എന്നത്‌ ആ മലയ്ക്കും ആ മലയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ക൭൭ര പോത്താറിന്‌ താഴെയുളള ഭാഗവും തല്‍ ഭാഗം എന്നത്‌ പഴനി മലയെത്തുടര്‍ന്ന്‌ തെക്കുള്ള നിലഭാഗവുമാണ്‌. ഈ വിവരണങ്ങളില്‍ നിന്ന്‌ ചേരനാട്‌ കോയമ്പത്തൂര്‍, ശേലം, നീലഗിരി ജില്ലകളും പഴയ മലനാടായ മലയാളവും (Malabar) അടങ്ങിയ ്പദേശവുമാണെന്ന്‌ കരുതാം.' കൂടാതെ ചേരനാടിന്റെ അതിരുകളെ പറ്റി ഒരു പഴയപാട്ടില്‍ ഇര്രകാരം പാടുന്നു; “വടക്കുതിചൈ പഴനിവാന്‍ കീഴ്തെന്‍കാചി കുടകു തിചൈ കോഴിക്കോടാം കടര്‍ക്കരൈയിന്‍ ഓരമോതെക്കു മുളെളണ്‍പതിന്‍കാതം ചേരനാട്ടെല്ലൈ” ഭദവനേയച്ചാവനാരുടെ ഈ പഴന്തമിഴ്‌ പാട്ടനുസരിച്ച്‌ ചേരനാടിന്റെ അതിര്‍ത്തികള്‍ വടക്കു പഴനിയും കിഴക്ക്‌ തെങ്കാശിയും തെക്ക്‌ സമുദ്രവും പടിഞ്ഞാറ്‌ കോഴിക്കോടുമടങ്ങുന്ന 128 എണ്‍പതുകാതം വിസ്തൃതിയുള്ള ഗ്രദേശമാണ്‌. “കേരളോത്ചത്ത” പ്രകാരം കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള നൂറുയോജന നീളവും പത്തുയോജന വീതിയുമുളള ഗ്രദേശമാണ്‌ കേരളത്തിന്റെ അതിരായി പറയുന്നത്‌” ഈ കേരളോല്‍പത്തി പരാമര്‍ശത്തെ, രത്നഗിരി ജില്ലയിലെ ജയഗാര്‍വരെയുളള പ്രദേശത്തിന്റെ നീളമാണ്‌ 160 കാതം എന്ന്‌ കേസരി ബാലകൃഷ്ണപിള്ള പറയുന്നു. പഴന്തമിഴ്‌ പാട്ടില്‍ പറയുന്ന ചേരനാട്ടതിരായ കോഴിക്കോട്‌ ഇന്നത്തെ കോഴിക്കോട്‌ നഗരമല്ല. അചല൯ എന്ന മൂഷക രാജാവി സ്ഥാപിച്ചതായി “മുൃുഷകവംശ” കാവ്യത്തില്‍ വിവരിച്ചിട്ടുള്ള “അചലപട്ടണം'ആണ്‌. കേരളോത്പത്തി ഈ നഗരത്തെ കോലത്തിരി സ്വരൂപത്തിന്റെ ഉത്ഭവകഥ വിവരിക്കുന്ന സമയത്ത്‌ വളര്‍ഭട്ടത്തു കോട്ട എന്ന്‌ പറഞ്ഞിരിക്കുന്നു.” 4.1.1 തെക്ക്‌ സംഘം കൃതികളില്‍ നിന്ന്‌ ചേരനാടിന്റെ തെക്കേ അതിര്‌ കുമരിയാണെന്ന്‌ വ്യക്തമാണ്‌. “തെൻ കുമരി വട പെരുങ്കല്‍ കുണകുട കടലാവെല്ലൈ” (പുറം.17:2) “തെന്‍ങ്കുമരിയൊടായിടൈ മന്‍മീക്കൂറുതര്‍ മറന്തപക്കടന്തേ”! (പതി. 2:1 : 24-25) “വടതിചൈ യെല്ലൈ ഇമയ മാകത്‌ തെന്നങ്കുമരി യൊടായിടൈ അരചര്‍” (പതി. 4:3 : 7-9) “വടതിചൈയതുവേ വാന്‍റോയിമയം തെന്‍റിചൈയാ അയ്കുടിയിന്‍റായിര്‍ പിറഴ്‌ വന്തു മന്നോവിമ്മലര്‍ തലൈയുലകേ'; (പുറം. 132 :7-9) എന്നീ പാട്ടുകളില്‍ നിന്ന്‌ ചേരനാടിന്റെ തെക്കേ അതിര്‍ കുമരിയാണെന്ന്‌ മനസ്സി ലാക്കാം. ഉത്തരദിക്കില്‍ ആകാശത്തോടുരുമ്മുന്ന ഹിമാലയവും തെക്കേദിക്കില്‍ ആയ്ക്കുടിയും ഇല്ലാത്തപക്ഷം ഈ വിശാല ലോകം കീഴ്മേലായ്ത്തീര്‍ന്നുനശിക്കും എന്ന്‌ പാടുന്നു. ഈ പാട്ടില്‍ നിന്ന്‌ തെക്കേ അതിരായ കുമരിയോടടുത്തു സ്ഥിതിചെയ്യുന്ന ചേരനാട്ടു ഗ്രദേശത്താണ്‌ ആയ്ക്കുടിയെന്ന്‌ വൃക്തമാണ്‌. ചോള പാണ്ഡ്യ രാജാക്കന്‍മാരുടെ അധിനിവേശം കുമരിയില്‍ അവര്‍ക്ക്‌ പല കാലങ്ങളില്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ആ സമയത്ത്‌ ചേരനാടിന്റെ തെക്കേ അതിര്‍ ആയ്ക്കുടിയായിരുന്നുവെന്ന്‌ രഹിക്കാം.” 129 4.1.2 വടക്ക്‌ സ്തുതിപാടകരായ കവികള്‍ ചേരനാടിന്റെ അതിര്‍ തെക്ക്‌ ഹിമാലയം വരെ കല്പിച്ചു നല്‍കിയിട്ടുണ്ട്‌ (പുറം.17:2, പതി:2:1:24-25, പതി :4:3 7-9) എന്നാല്‍ ഈ വിവരണങ്ങള്‍ അതിശയോക്തിയാണെന്ന്‌ വ്യക്തമാണ്‌, തൊല്‍ക്കാപ്പിയം ചിറപ്പുപ്പായിരത്തിലെ “വടവേങ്കടം തെന്‍കുമരി ആയിടൈത്തമിഴ്കൂറും നല്ലുലകത്തു” (തൊല്‍.ചിറപ്പു. 1-3) എന്ന പാട്ടില്‍ നിന്ന്‌ വടവേങ്കടം മുതല്‍ തെന്‍കുമരി വരെയുളള ്രദേശമാണ്‌ തമിഴകമെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. “പൊന്‍പടു, കൊണ്‍കാന നന്നന്‍ നല്‍നാട്ടു എഴിര്‍ കുന്‍റം മെറിനും പെരുള്‍വയിന്‍” (നറ്റി.391:6-7) “പാരത്തുത്‌ തലൈവന്‍, ആര നന്നന്‍” (അകം.152:12) എന്നീ പാട്ടുകളില്‍ നിന്ന്‌ നന്നന്‍ എന്ന കുറുനില മന്നന്റെ സ്വാധീനത്തിലുളള പ്രദേ ശങ്ങളാണ്‌ എഴില്‍ മലയും പാരവും കൊങ്കാണവുമെന്ന്‌ മനസ്സിലാക്കാം. നന്നനെ ചില പാട്ടുകളില്‍ നന്നന്‍ ഉതിയനെന്നും വിളിക്കുന്നുണ്ട്‌; “നന്നന്‍ ഉതിയന്‍ അരുങ്കടിപ്‌ പാഴി” (അകം.258:1) “ഉതിയന്‍” എന്നത്‌ ചേരനാട്ടു രാജാക്കന്‍മാരുമായി ബന്ധപ്പെട്ട പേരാണ്‌. അതു കൊണ്ടു തന്നെ MAMA ചേരനാടുമായി ബന്ധമുണ്ടായിരുന്നെന്ന്‌ വ്ൃക്തമാണ്‌. കൂടാതെ “കട്ടി” എന്ന കുറുനില മന്നനും ചേരനാടിന്റെ സാമന്തനായിരുന്നുവെന്ന്‌ യു.വി.സ്വഥാമിനാഥ യര്‍ കുറുന്തൊകയിലെ പതിനൊന്നാം പാട്ടിന്‌ വ്യാഖ്യാനം ചെയ്തു പറയുന്നുണ്ട്‌. “വിഴൈ തക ഓങ്കിയ കഴൈത്തുഞ്ചു മരുങ്കിന്‍ കാന്‍ അമര്‍ നന്നന്‍ പോല” (അകം.392:26-27) “ഈ മഴൈ തമഴും എഴിന്‍ കുന്‍റത്തു” (അകം.345:8) എന്നീ പാട്ടുകളില്‍ നിന്ന്‌ നന്നന്റെ ദേശത്തു ധാരാളം മഴപെയ്യുകയും മുളങ്കൂട്ടങ്ങള്‍ കൊണ്ട്‌ സമൃദ്ധമാണെന്നും പറയുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ നന്നന്റെ ഭൂപ്രദേശം വയനാട്ടിലായിരുന്നുവെന്നും ഇന്നത്തെ കേരള-മൈസൂര്‍ അതിരിലായിരിക്കാ മെന്നും ,ഇന്നത്തെ കേരളത്തിന്റെ വടക്കേ അതിര്‍ തന്നെയായിരിക്കാം ചേരനാടിന്റെ വടക്കേ അതിരെന്ന്‌ മാണിക്യവാസകം അനുമാനിക്കുന്നു.” 130 4.1.3 പടിഞ്ഞാറ്‌ കുറുങ്കോഴി കീഴാരുടെ പുറം. 17-ാ൦ പാട്ടില്‍ ചേരനാടിന്റെ പടിഞ്ഞാറെ അതിര്‍ കടലാ ണെന്ന്‌ പറയുന്നു. തെക്കു കന്യാകുമാരിയും വടക്കു ഹിമാലയവും കിഴക്കും പടിഞ്ഞാറും ക ടലും അതിരായിട്ടുളള നാടെന്ന്‌ പറയുന്നു. ഈ വിവരണവും ചേരാനാട്ടിലെ കടല്‍ വാണി ജ്യ ചരിത്രവും പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്‌ ചേരാനാട്ടിലെ പടിഞ്ഞാറേ അതിര്‍ ഇന്നത്തെ കേരളത്തിന്റെ പടിഞ്ഞാറെ അതിരായ അറബിക്കടല്‍ തന്നെയാണ്‌. 4.1.4, കിഴക്ക്‌ സ്തുതിപാഠകരായ ചില കവികള്‍ ചേരനാടിന്റെ കിഴക്കേ അതിര്‍ കടലാണെന്ന്‌ പാടുന്നുണ്ട്‌. പക്ഷേ അത്‌ ശരിയല്ല, ചേരനാടിന്റെ കിഴക്കേ അതിര്‍ കൂടിയും കുറഞ്ഞും നിന്നിരുന്നു. ചേരനാടിന്റെ കിഴക്കേ ഭൂവിഭാഗങ്ങൾ അതിയാമന്റ കൊങ്ങുനാട്‌ കീഴടക്കിയ ശേഷം വികസിച്ചിരുന്നു. ധര്‍മ്മപുരി ജില്ലയിലെ തകടൂര്‍ എന്ന സ്ഥലവും ചേരനാടിന്റെ ഭാഗ മായിരുന്നു. കരൂര്‍, പഴനി തുടങ്ങിയ ്രദേശംവരെ ചേരനാടിന്റെ കിഴക്കു വടക്കു അതിരുക ളുടെ അറ്റമായിരുന്നു. കുറിഞ്ചി ദേവനായ മുരുകന്റെ വാസസ്ഥാനമായ പഴനിക്കുന്ന്‌ ഈ വിധം ചേരനാടിന്റെ കിഴക്കേ അതിരിനെ സൂചിപ്പിക്കുന്ന ഒന്നാണ്‌. ചേരാരാജാക്കന്മാരാല്‍ നിര്‍മ്മിതമായ ഈ ക്ഷേത്രശ്രീകോവിലിന്റെ ഇടതുവശ ചുമരില്‍ കല്ലില്‍ കൊത്തിയ ചേര രാജാവിന്റെ ചിത്രം കാണാവുന്നതാണ്‌. കൂടാതെ ചേരനാടിന്റെ കിഴക്കേ അതിരില്‍ നിന്ന്‌ ചേരനാടിനെ നോക്കി നില്‍ക്കുന്നതായാണ്‌ ശ്രീമുരുകന്റെ വിഗ്രഹവും നിലകൊളളുന്നത്‌. ഇതും ചേരനാടിന്റെ അതിരിനെക്കുറിക്കുന്നതായി വ്യാഖ്യാനിക്കാം. (ചിത്രം. 4) teed C “hr _ പഴനി അറബികടല്‍ A : മരി (കൃത്യമായ തോത്‌ കണ്ക്കാക്കാമത നിര്‍മ്മിച്ച ഭൂപടം) ചിശ്രം. 4 ചേരനാടിന്റെ അതിരുകള്‍ 131 ചെന്തമിഴ്‌ നാടിനെ ചുറ്റിയിരുന്ന നിലങ്ങളായ പന്നിരു നിലങ്ങളില്‍ കുട്ടം, കുടം, കര്‍ക്കാ, പൂഴിമലാട്‌ എന്നീ നാടുകള്‍ ചേരനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു. കുട്ടുവന്‍,കുടക്കോപൂഴി യന്‍, മലയന്‍ എന്ന്‌ ചേരരാജാക്കന്മാരെ വിളിച്ചിരുന്നത്‌ ഈ നാടുകള്‍ ഭരിച്ചതുകൊണ്ടാണ്‌. ഈ ചേരനാട്ടില്‍ ഉള്‍പ്പെട്ട ശേലം,കോയന്വത്തൂര്‍ ജില്ലകള്‍ കൊങ്കുനാടുകള്‍ എന്ന്‌ സംഘ കാലത്ത്‌ അറിയപ്പെട്ടിരുന്നു. ഈ കൊങ്കു നാടിന്റെ പാരമ്പര്യത്തെപ്പറ്റി കൊങ്കര്‍ കോ തുടങ്ങി വിശേഷണങ്ങളിലൂടെ സാഹിത്യകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌.* ചേരനാ ട്ടിലെ മലകളില്‍ കൊല്ലിയും അയിരയും പഴനിയും പ്രധാനപ്പെട്ടതായിരുന്നു. പൊറൈയന്‍ കൊല്ലി,* അയിരൈ പൊരുന" എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചേരരുടേതായി പരാമര്‍ശിക്ക പ്പെടുന്നുണ്ട്‌. കൂടാതെ “ചേരര്‍ കൊങ്കു വൈകാവൂര്‍ നന്നാട്‌”എന്ന്‌ അരണങ്കിരിനാഥന്‍ പാടുന്നു”. അയിരൈ മല എന്നത്‌ പഴനിമലയോട്‌ തുടര്‍ന്നുളള ആനമലയോട്‌ ചേര്‍ന്ന ഭാഗ മാണ്‌. ഈ മലയില്‍ ആന്‍പൊരുനൈ, കുടവനാട്‌, കാഞ്ചി, കാരിയാറ്‌, പേരിയാറ്‌, ചുളളിയം പേരിയാറ്‌ മുതലായ നദികളും ചേരനാട്ടിലുടെ ഒഴുകിയിരുന്ന പ്രധാന നദികളാണ്‌. ഇതില്‍ പഴനിമല എന്ന്‌ വ്യവഹരിക്കുന്നത്‌ ഇന്നത്തെ പഴനിമലയല്ല. പഴനിമല പഴനിക്കുന്നാണ്‌, സംഘകാലത്ത്‌ പരാമര്‍ശിക്കുന്ന പഴനിമല കൊടൈക്കനാല്‍ മലനിരകളാണ്‌. മലകളും ആറു കളുംകൊണ്ട്‌ നിറഞ്ഞ ചേര മണ്ഡലത്തിന്റെ വിസ്തൃതി കൂടിയും കുറഞ്ഞും ഇരുന്നിരുന്നു. അതുകൊണ്ട്‌ തന്നെ ചേരനാടിന്റെ അതിരുകള്‍ വ്യക്തമായി അടയാളപ്പെടുത്താന്‍ പ്രയാസ മാണ്‌. ചെങ്കുട്ടുവന്‍ ചേരനാട്‌ ഭരിക്കുമ്പോള്‍ ചേരനാട്‌ വിസ്തൃതി പ്രാപിച്ച്‌ മൈസൂരിന്റെ തെക്കുഭാഗത്തുളള കൊടുംകൂരെ എന്ന നാടുവരെയുണ്ടായിരുന്നു. ഈ നാടിനെ ചേര രാജാവി കയ്യടക്കിയെന്നുളള ശാസനവും നിലവിലുണ്ട്‌.” ചെന്തമിഴ്‌ രാജാക്കന്മാരായ ചേര, ചോഴ, പാണ്ഡ്യരുടെ പൂര്‍വ്വികരെ പറ്റിയുളള ഒരു ഐതിഹ്യം ഇപ്രകാരമാണ്‌; “തുര്‍വസുവിന്റെ വംശാവലിയില്‍ ആറാം തലമുറയിലെ മരു DOA എന്ന രാജാവിന്‌ സന്തതിയില്ലായ്കയാല്‍ പൂരുവംശത്തിലെ ഐലിീത പുത്രനായ ദുഷ്യന്തനെ ദതെെടുത്തു. ദുഷ്യന്തന്‌ വിശ്വാമിത്രപുത്രി ശകുന്തളയില്‍ പാഞ്ചാലരാജാവായ ഭരതനും, വിരാടന്യപനായ ആന്ധ്രനും പുത്രന്മാരായി ജനിച്ചു. ഇതില്‍ ആന്ത്രന്റെ മക്കളാണ്‌ പാണ്ഡ്യന്‍,ചോളന്‍,കേരളന്‍,കര്‍ണ്ണാടകന്‍ എന്നിവര്‍. ഇവര്‍ തങ്ങളുടെ പേരുകളെ ആസ്പ ദമാക്കി സ്ഥാപിച്ചവയാകുന്നു. പശ്ചിമോത്തര ഭാരതത്തിലെ ദക്ഷിണ പാഞ്ചാല ദേശത്തെ ആദി ദ്രാവിഡദേശങ്ങളായ പാണ്ഡ്യ, ചോള, കേരള, കര്‍ണാടക രാജ്യങ്ങള്‍ ഇതിഹാസ കാലങ്ങള്‍ക്കുമുന്വേ സ്ഥാപിക്കപ്പെട്ടവയാണ്‌.* ചോഴര്‍ സൂര്യവംശത്തിലും പാണ്ഡ്യന്‍ ചന്ദ്ര വംശത്തിലും എന്ന്‌ പുരാതനകൃതികള്‍ പറയുന്നതുപോലെ ചേരവംശത്തെക്കുറിച്ച്‌ വ്യക്ത മായൊന്നും പറയുന്നില്ല. പില്ക്കാല പണ്ഡിതര്‍ ചേരരാജാക്കന്മാര്‍ അഗ്നികുലത്തിലുളള വര്‍ എന്നു പറയുന്നുണ്ടെങ്കിലും ഇതിന്‌ വേണ്ടത്ര തെളിവുകളില്ല. ചോഴ പാണ്ഡ്യവംശങ്ങ ളുടെ ഉത്പത്തിയെപറ്റി പറയുന്ന കൃതികളില്‍ ചേരവംശത്തിന്റെ ഉത്ഭവത്തെപ്പറ്റിമാഗ്രം അറിയാന്‍ കഴിയുന്നില്ല എന്ന്‌ പറയുമ്പോള്‍ മറ്റ്‌ രണ്ടുരാജവംശങ്ങളേക്കാളും പഴക്കമുണ്ട്‌ ഇതിന്‌ എന്ന്‌ ഹിക്കാം. മൂവേന്തരന്മാരെക്കുറിച്ച്‌ പറയുമ്പോള്‍ ചേരരെ പറ്റിയാണ്‌ ആദ്യം പരാമര്‍ശിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.” പുറനാനൂറ്‌ ശേഖരിച്ച കവി മൂവേന്തരില്‍ ചേരരെ പറ്റിയുളള പാട്ടുകളെ മുന്നിലും ബാക്കിയുളളവരെ പിന്നിലും വച്ച്‌ സമാഹരിച്ചിരിക്കുന്നു. ചിറുപാണാറ്റുപടയിലും ഇതുപോലെ 132 കുട്ടുവന്‍(ചേരന്‍), ചെഴിയന്‍, ചെമ്പിയന്‍ എന്ന്‌ യഥാക്രമം ചേര, ചോഴ, പാണ്ഡ്യ രാജാ ക്കന്‍മാരെക്കുറിച്ച്‌ പറയുന്നു.” തൊല്ക്കാപ്പിയത്തില്‍ മൂവര്‍ എന്നാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു രാജവംശത്തിന്റെയും പേര്‍ തൊലക്കാപ്പിയത്തില്‍ സൂചിപ്പിക്കുന്നില്ല എങ്കിലും “പോന്തൈ, വേംപേആര്‍ എനവരും” എന്ന തൊലക്കാപ്പിയത്തില്‍ തമിഴകരാജാക്കന്മാരുടെ അടയാളങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ ചേരരുടെ അടയാളമായ പോന്തൈ അഥവാ പനയെയാണ്‌ ആദ്യം സൂചിപ്പിക്കുന്നത്‌.” കൂടാതെ തമിഴകത്തിലെ അഞ്ചുനില വ്യവസ്ഥകളെ തരം തിരിക്കുമ്പോഴും ചേരനാടിനെ കുറിക്കുന്ന കുറുഞ്ഞിനിലമാണ്‌ ആദ്യം വരുന്നത്‌. ഈ വിധം പരിശോധിക്കു മ്പോള്‍ ചേരനാടിന്‌ തമിഴകത്തുളള പ്രാധാന്യം എത്രത്തോളമാണെന്ന്‌ വ്യക്തമാണ്‌. കുറി ഞ്ഞിനിലത്തെ ഭരിച്ചവരാണ്‌ ചേരരും ചേരരുടെ ചിറ്റരജരും. ചേരനാടിനെ പന്തണ്ടു തിരു മുറകളില്ും “മലനാട്ടുതലങ്ങള്‍” എന്നാണ്‌ വിളിക്കുന്നത്‌. “മാവീറ്റിരുന്ത പെരുഞ്ചൊരുപ്പിന്‍ മണ്ണും തൊണ്‍മൈ മലനാട്‌” (തിരു.തൊ.പുകഴറിറ്ററിവാര്‍ നയനാര്‍ പുരാണം.പാട്ട-1) എന്ന്‌ തിരുതൊണ്ടാര്‍ പുരാണം മലനാടിനെ വാഴ്ത്തുന്നു. ഒന്നാം രാജരാജന്റെ ശാസന ത്തിലും “കൂടൈ മലൈനാട്‌' എന്നാണ്‌ ചേരനാടിനെ പരാമര്‍ശിക്കുന്നത്‌. “കുടമലൈയാട്ടി” എന്ന്‌ ഇളങ്കോ അടികളും ചേരനാടിനെ പറ്റിപാടുന്നു.* കോട്ടമ്പലത്ത്‌ തുഞ്ചിയ അതിയാ മാന്‍* എന്ന രാജാവിന്റെ പേരിലുളള “കോട്ടം”മലനാട്‌ എന്നര്‍ത്ഥത്തിലാണ്‌ സൂചിപ്പിച്ചിരിക്കു ന്നത്‌. ഇതെല്ലാം കുറിഞ്ഞി നാട്‌ മലനാടാണെന്നും ആ മലനാട്‌ ചേരനാടാണെന്നും വ്യക്ത മാക്കുന്നു. ചേര, ചോഴ, പാണ്ഡ്യ എന്ന ക്രമം തെറ്റിയുള്ള പരാമര്‍ശങ്ങളും കാണുന്നുണ്ട്‌. മധു രക്കരികിലുളള തിരുഭൂവനം ശിവക്ഷേത്രത്തിലേക്ക്‌ വന്ന തിരുജ്ഞാനസംബ്ചന്ധം ശിവപെ രുമാളിനെ പാടിപുകഴ്ത്തുമ്പോള്‍ “മുറൈയാര്‍ മുടിചേര്‍ തെന്നര്‍ ചേരര്‍ ചോഴര്‍കള്‍ താം വണങ്കും” എന്നും “ആരാ അന്‍പില്‍ തെന്നര്‍ ചേരര്‍ ചോഴര്‍കള്‍ പോറ്റി ഇറൈചെപ്പ്‌”” എന്നും പാടുന്നു. ഈ പാട്ടുകളില്‍ തന്നര്‍ എന്ന പാണ്ഡ്യ രാജാവിനെയാണ്‌, ആദ്യം പരാ മര്‍ശിക്കുന്നത്‌ പാണ്ഡ്യനാട്ടില്‍ വച്ച്‌ പാടിയതുകൊണ്ടായിരിക്കണം തിരുജ്ഞാന സംബന്ധം ഇപ്രകാരം പറയുന്നത്‌. ചേരരാജാക്കന്മാരെ ചേരന്‍, ചേരമാന്‍, എന്ന്‌ പൊതുവായി വിളിക്കുകയും ഉതിയന്‍, ASAI, AMAIA, വില്ലവന്‍, മലയന്‍, പൊറയന്‍, കോതൈ, ചേരളന്‍, കുടകന്‍, പൂഴിയന്‍ എന്നിങ്ങനെ നാടിന്റെ ്രത്യേകതയനുസരിച്ച്‌ അറിയപ്പെടുകയും ചെയ്തിരുന്നു. ചേരരാജാ ക്കന്മാര്‍ കുടനാടിനെ ഭരിച്ചിരുന്നതുകൊണ്ട്‌ കുടക്കോ, കുടവന്‍ക്കോമന്‍, കുടവര്‍ക്കോ എന്നും കുട്ടനാടിനെ ഭരിച്ചിരുന്നതു കൊണ്ട്‌ കുട്ടുവനെന്നും പൊറൈ (മല) നാടിനെ വാഴുന്നത്‌ കൊണ്ട്‌ പൊറൈയനെന്നും അറിയപ്പെട്ടു.” കുടമലക്ക്‌ (പശ്ചിമഘട്ടം) പടിഞ്ഞാറുളള നാടിനെ 133 കടല്‍ മലൈ നാടെന്നും (ചേരനാട്‌) കിഴക്കില്‍ ഉളളത്‌ കൊങ്കു നാടെന്നും അറിയപ്പെട്ടിരു ന്നു. കടല്‍ മലനാട്ടില്‍ വടക്കുഭാഗം കുട്ടനാട്‌,തുളുനാട്‌,കൊങ്കണനാട്‌ എന്നും കൊങ്കു നാടിന്റെ മേല്ഭാഗത്തുളള ്രദേശം കുടകൊങ്കു, കുടകനാട്‌, കരുനാട്‌, കങ്കനാട്‌, കട്ടിയനാട്‌ മുതലായ പലനാടുകള്‍ ചേര്‍ന്നതാണെന്നും പറയുന്നു. 9-൦ നൂറ്റാണ്ടോടെ കരുനാട്‌, കങ്കനാട്‌, കട്ടിയ നാട്‌ എന്നിവ മുഴുവനും കന്നടനാടായി.” മലകളും കാടുകളും നദികളും നിറഞ്ഞ ഈ നാടിന്റെ പാരമ്പര്യത്തെക്കുറിച്ചു നിര വധി കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 4.2. ചേരനാടിന്റെ പ്രാചീനത സനാതന നിയമങ്ങളില്‍ ചിലതിനെ ധിക്കരിച്ച മൂന്നു ജനവിഭാഗങ്ങളില്‍ ഒരുകൂട്ട രെന്ന നിലയില്‍ ചേരപാദരെ പരാമര്‍ശിക്കുന്ന “ഐതരേയ ആരണ്യകം'എന്ന സംസ്കൃത കൃതിയാണ്‌ കേരളം എന്ന നാടിനെക്കുറിച്ചു സൂചന നലകുന്ന ഏറ്റവും പഴക്കമേറിയ കൃതി?. പുരാണങ്ങളിലും ചേരനാടിനെക്കുറിച്ചുളള പരാമര്‍ശങ്ങളുണ്ട്‌, സനാതനവും പരമവുമായ ്രഹ്മവിദ്യയെ കുറിച്ച്‌ പ്രതിപാദിക്കുന്ന അഗ്നിപുരാണത്തില്‍ കാര്‍ത്തവീര്യാര്‍ജ്ജു നന്റെ സാമന്തരാജാക്കന്മാരില്‍ ചോള, കേരള പാണ്ഡ്യരാജാക്കന്മാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നും കൂടാതെ അഗ്നിപുരാണം 277-ാം അധ്യായത്തില്‍ യദുവിന്റെ സഹോദരനായ തുര്‍വസുവിന്റെ വംശത്തില്‍ പിറന്ന ഗാന്ധാരനില്‍ നിന്ന്‌ ഗാന്ധാരര്‍, കേരളര്‍, ചോളർ, പാണ്ഡ്യര്‍, കോലര്‍ എന്നിങ്ങനെ അഞ്ചു ദേശക്കാര്‍ ഉണ്ടായതായും പറയുന്നുണ്ട്‌.” ദേവിഭാഗവതം മൂന്നാം സ്കന്ദ ത്തില്‍ കാശി രാജാവിന്റെ പുത്രി ശശികലയുടെ വിവാഹത്തില്‍ “കേരളനും' പങ്കെടുത്ത തായി പറയുന്നു. ഈ കൃതിയില്‍ തന്നെ എട്ടാമത്തെ സ്കന്ദത്തില്‍ സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്ന്‌ ലോകങ്ങളെ വിവരിക്കുന്നു. ഇതിലെ പാതാളം വിന്ധ്യാപര്‍വൃതത്തിന്‌ തെക്കാ ണെന്നും നാഗന്മാരാണവിടെ താമസിക്കുന്നതെന്നും വിവരിക്കുന്നു. ചന്ദനം, അകില്‍ തുട ങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഇവിടെ ധാരാളം വിളയുന്നതായും വര്‍ണ്ണിചചിരിക്കുന്നു.” ക്ൃതമാലാ മലയാചല! പശ്ചിമാം ബ്വോധിമധ്യേയാണ്‌ കേരളം സ്ഥിതിച്ചെയ്യുന്നതെന്ന്‌ മത്സ്യപുരാണത്തില്‍ വര്‍ണ്ണിക്കുന്നു. വായു പുരാണത്തിലും വിഷ്ണു പുരാണത്തിലും കേരളത്തെക്കുറിച്ച്‌ പരാ മര്‍ശങ്ങളുമുണ്ട്‌. രുക്മിണി സ്വയംവരത്തില്‍ പങ്കെടുത്ത രാജാക്കന്മാരില്‍ കേരളനും ഉണ്ടാ യിരുന്നതായി ഭാഗവതം ദശമസ്കന്ദത്തിലെ താഴെ കാണുന്ന വരികളില്‍ നിന്ന്‌ മനസ്സിലാക്കാം; “വംഗനും സിന്ധുരാജന്‍ സാവീരന്‍ മത്ധ്യന്മാരും ശങ്കര ഭക്തന്‍ ചോളന്‍ പാണ്ഡ്യനും കേരളനും സനരാഷ്്ര നൃപന്‍ മറ്റുമിങ്ങനെ നൃപജനം ഓരോരോപ്രകാരേണ സേനയോടൊരുമിച്ചു വാദ്യങ്ങള്‍ ഘോഷങ്ങളുമായവര്‍ക്കാകും വണ്ണം ആദ്യസ്ഥാനവും നടിച്ചെത്തിനാന്‍ കുണ്ഡിനത്തില്‍ ””* മഹാഭാരതം രാമായണം എന്നീ ഇതിഹാസങ്ങളിലും കേരളപരാമര്‍ശങ്ങള്‍ കാണാം. സുഗ്രീ വന്‍ വാനരന്മാര്‍ക്ക്‌ സീതയെ അന്വേഷിക്കാനായി പറഞ്ഞുകൊടുക്കുന്ന ദക്ഷിണദിക്കിലെ ്രദേശങ്ങളെക്കുറിച്ച്‌ ഇ്രപകാരം പറയുന്നു. 134 “നദീം ഗോദാവരിം ചൈവ സര്‍വൃമേവാഥ പശൃത തഥെവാന്‍ ധ്രാംശ്വ പനണ്ഡ്രാശ്ച ചോളാന്‍ പാണ്ഡ്യാംശ്ചവ കേരളാന്‍ ”” സീതാദേവിയെ ഗോദാവരി, ആന്ധ്യ, പാണ്ഡ്യം, ചോളം, കേരളം എന്നിവിടങ്ങളില്‍ ചെന്നു അന്വേഷിക്കണം എന്ന്‌ പറയുന്നു. മഹാഭാരതത്തില്‍ മൂന്നിടത്ത്‌ കേരളത്തെ പരാമര്‍ശിക്കുന്നുണ്ട്‌. നന്ദിനിയെ അപഹ രിക്കാന്‍ വിശ്വാമി്രന്‍, വസിഷ്ടാശ്രമത്തില്‍ എത്തുമ്പോള്‍ വിശ്വാമിത്രനെ നേരിടാന്‍ പശു വിന്റെ നുരയില്‍ നിന്നുണ്ടായ മ്ലേച്ചവന്‍മാരില്‍ കേരളവുമുണ്ട്‌;* ധര്‍മ്മപുഗ്രര്‍ നടത്തിയ രാജസൂയ ത്തില്‍ ദക്ഷിണദിക്ക്‌ കീഴടക്കാന്‍ പോയ സഹദേവന്‍ കേരളരെ ജയിച്ച്‌ കപ്പം വാങ്ങിയതായി പറയുന്നു.” ഈ അദ്ധ്യായത്തില്‍ തന്നെ 66-ാം ശ്ലോകത്തില്‍ സഹദേവന്‍ “ശൂര്‍പ്പകാ രത്തെ”പാട്ടിലാക്കി എന്നു കാണുന്നു. കേരളത്തെ ശൂര്‍പ്പകരകം എന്നര്‍ത്ഥത്തില്‍ സൂചിപ്പി ച്ചിരിക്കുകയാണിവിടെ. കര്‍ണ്ണന്റെ ദ്വിഗ്വിജയത്തില്‍ കേരളനെ ജയിച്ച്‌ കപ്പം വാങ്ങിയതായി വനപര്‍വ്വം, അദ്ധ്യായം 254 ല്‍ നിന്ന്‌ വ്യക്തമാണ്‌. കൂടാതെ വാല്മീകിരാമായണം കിഷകി ന്ദകാണ്ഡത്തിലും, കേരള വര്‍ണ്നകളുണ്ട്‌. “കാളിദാസന്റെ രഘുവംശം നാലാം സര്‍ഗ്ഗത്തില്‍ രഘുവിന്റെ മഹത്വം ്രശംസിക്കു മ്പോള്‍ അദ്ദേഹം ദക്ഷിണേന്ത്യയില്‍ ദ്വിഗ്വിവിജയം നടത്തിയതായി വിവരിക്കുന്നു. അപ്പോള്‍ രാജാവ്‌ സഹ്യപർവ്വതം കടന്ന്‌ കേരളത്തില്‍ എത്തിച്ചേര്‍ന്ന പരശുരാമ സൃഷ്ടിയാണ്‌ കേരളം എന്ന ഐതീഹ്യം പരാമര്‍ശിക്കുന്നതോടൊപ്പം കേരളസ്ത്രീകളെയും മുരചീനദിയെയും (പെരിയാര്‍) കവി വര്‍ണ്ണിക്കുന്നുണ്ട്‌. “അസഹ്യവിക്രമ: സഹ്യാദുരാത്മുക്തമുദന്വതാ നിതംബമിവ മേദിന്യാ: ്രസ്താംശു കമലംഘയല്‍” “തടങ്ങളില്‍ ചന്ദനമിണങ്ങിയ മലയ, ദര്‍ദുരം എന്നീ മലകളെ ആ പ്രദേശത്തിന്റെ മുലകളെ എന്ന പോലെ കാമംപോലെ അനുഭവിച്ചതിനുശേഷം സമുദ്രത്തിന്റെ അകന്നൊഴിഞ്ഞു കിട ക്കുന്ന സഹ്യനെ ഭൂമിയുടെ ഉടയാട കഴിഞ്ഞകന്ന നിതംബത്തെ എന്ന പോലെ ആക്രമിച്ചു. “തസ്യാനീകൈ വിസര്‍പദ്ഭീരപരാന്തജയോദ്യതൈ: രാമാസ്ത്രോത്സാരിതോവ്യാസീല്‍ സഹ്യലഗ്ന ഇവാര്‍ണുവ?”; പടിഞ്ഞാറുളളവരെ ജയിപ്പാനുന്നി പരന്നു കേറുന്ന അദ്ദേഹത്തിന്റെ പടകളെ കൊണ്ട്‌ പരശു രാമന്റെ അസ്ത്രത്താല്‍ അകറ്റി നിര്‍ത്തപ്പെട്ടിട്ടും സമുദ്രം വീണ്ടും സഹ്യനോട്‌ പറ്റിച്ചേര്‍ന്നതു പോലെയായി. “ഭയോത്സുഷ്ട വിഭൂഷാണാം തേത കേരളയോഷിതാം അളകേഷു ചമുരേണു ശ്ചൂര്‍ണ്ണ ഗ്രതിനിധീകൃത: മുരചീമാരുതോദ്ധു തമഗമത്‌ കൈതകം രജ: തദ്യോധ പാരവാണാനാമയത്ന പടവാസതാം”* 135 രഘുവിന്റെ ഭടന്മാര്‍ കേരളത്തിലും എത്തി. ഭയം കൊണ്ട്‌ ആഭരണങ്ങള്‍ അണിയല്‍ വെടിഞ്ഞ കേരള സ്ത്രീകളുടെ കുറുനിരകളില്‍ പടയോട്ടത്തില്‍ നിന്നുയര്‍ന്ന പൊടി ചൂര്‍ണ്ണം ചാര്‍ത്തി. മുരചീ നദിയില്‍ നിന്നുളള കാറ്റേറ്റ്‌ പാറിച്ചെന്ന കൈതപ്പുമ്പൊടി രഘുവിന്റെ പടയാളിക ളുടെ കുപ്പായങ്ങള്‍ക്ക്‌ പണിപ്പെടാതെ കിട്ടിയ സുഗന്ധചൂര്‍ണ്ണമായിത്തീര്‍ന്നു. മുത്തുകള്‍ ധാരാളം വിളയുന്ന നദികളിലൊന്നായി ചൂര്‍ണ്ണിയെ (പെരിയാര്‍) കനടല്്യന്‍ (ബി. സി.നാലാം ശതകം) അര്‍ത്ഥശാസ്ത്രത്തില്‍ വര്‍ണ്ണിക്കുന്നു. കൂടാതെ വായു, പത്മം, മാര്‍ക്ക ണ്ഡേയം എന്നീ പുരാണങ്ങളിലും അശോകശാസനത്തിലും ഗ്രീക്കു സഞ്ചാരിയായ മെഗ സ്തനീസിന്റെയും ടോളമി പ്ളിനി എന്നിവരുടെ കൃതികളിലും പെരിപ്ലുസിലും കേരളപരാ മര്‍ശങ്ങളുണ്ട്‌. ഈ വിധം നിരവധി ചരിത്ര പുരാണാതിഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഭൂ്രദേശമാണ്‌ കേരളം. ഈ ദേശനാമത്തിന്റെ നിരുക്തിയെ പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ നിരവധി അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌; 4.3. കേരളമെന്ന പേര്‍ കേരളന്‍ എന്നൊരു രാജാവ്‌ ഇവിടം ഭരിച്ചിരുന്നതുകൊണ്ടാണ്‌ കേരളം എന്ന പേര്‍ സിദ്ധിച്ചതെന്നും കേരവൃക്ഷങ്ങള്‍ ധാരാളം വളരുന്നതിനാല്‍ കേരളമെന്ന പേരുണ്ടായി എന്നു ളള അഭിപ്രായങ്ങള്‍ കെട്ടുകഥകള്‍ പോലെ അവിശ്വസനീയമാണ്‌. ഇതിനു വേണ്ട യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ “കേരളന്‍ എന്ന രാജാവേ ഇവിടം ഭരിച്ചിരുന്നി ല്ല എന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. “കേരള” ശബ്ദം പ്രചാരത്തില്‍ വന്നതിനുശേഷമാണ്‌ തെങ്ങുകള്‍ ഇവിടെ വരുന്നത്‌ അതിനാല്‍ ഈ അഭിപ്രായത്തിനും ചരിത്രപരമായ സാധുത യില്ല. സഹൃപര്‍വൃതത്തിന്‌ പടിഞ്ഞാറുളള സ്ഥലം പണ്ട്‌ ദ്വീപുകളും ചതുപ്പു തടങ്ങളുമായി ചേറുനിറഞ്ഞു കിടന്നിരുന്നു. പുരാതനകാലത്ത്‌ അറബിക്കടല്‍ സഹ്യപര്‍വ്ൃതനിരവരെ വ്യാ പിച്ചുകിടന്നതായി ഭൂവിജ്ഞാനീയരും ഭൂമിശാസ്ത്രജ്ഞരും അഭി(്ായപ്പെടുന്നു. ്രമേണ കടല്‍ പടിഞ്ഞാറേക്ക്‌ നീങ്ങുകയും അപ്പോഴുണ്ടായ തടങ്ങളും, ദ്വീപുകളും ചളി്രദേശ ങ്ങളുംനിറഞ്ഞ പ്രദേശത്തെ ചേറളം (ചേറ്‌ അളം) എന്നു വിളിച്ചു പോന്നു. അളത്തിന്‌ ്രദേശമെന്നാണര്‍ത്ഥം. ഈ ചേറളം കാലക്രമേണ ചേരളമായി മാറിയതാകാം. “ച 'കാരത്തിന്‌ സംസ്കൃതത്തില്‍ “ക്‌ കാരാദേശം വന്ന്‌ ചേരളം കേരളം ആയി മാറിയതായി അഭ്യൂഹിക്കു ന്നു. തമിഴില്‍ “ചാഠരല്‍'എന്ന പദത്തിന്‌ മലഞ്ചെരിവ്‌ എന്നാണര്‍ത്ഥം. ചില പണ്ഡിതന്മാ രുടെ അഭി്രായത്തില്‍ ഈ “ചാരല്‍' ഉച്ചാരണഭേദത്താല്‍ ചേരല്‍ എന്നായിമാറുകയും അതു കേരളം അഥവാ ചേരനാടിന്റെ പേരായിത്തീരുകയും ചെയ്തു. കേരളത്തിന്റെ പേരിനടിസ്ഥാ നമായി അതിലെ മലകളുടെ ആധിക്യത്തിന്‌ പ്രാധാന്യം കൊടുക്കുന്നു ഈ നിരുക്തി. ഏതാ യാലും ചേരം അഥവാ കേരളം എന്ന പേരിന്റെ നിഷ്പാദനം “ചാരലി'ല്‍ നിന്ന്‌ നിഷ്പാ ദിപ്പിക്കുന്നത്‌ അല്പം വളഞ്ഞവഴിയാണ്‌. ചേര രാജാക്കന്മാരാണ്‌ പ്രാചീന കാലത്ത്‌ കേരളം ഭരിച്ചിരുന്നത്‌ അതിനാല്‍ “ചേര്‌ രാജ്യമെന്ന പേര്‍ സ്വാഭാവികമായി വന്നു ചേര്‍ന്നതായി ചിലര്‍ അഭിഡ്രായപ്പെടുന്നു. ്രാചീന കൃതികളില്‍ ഈ രാജ്യത്തെ ചേരനാടെന്നും ഇവി ടുത്തെ രാജാവിനെ ചേരല്‍ എന്നുമാണ്‌ മാറാതെ പരാമര്‍ശിച്ചുകാണുന്നത്‌, ചാരല്‍ എന്ന സൂചനേയില്ല. ചേര്‍(ചെളി), അളം(സ്ഥലം) എന്ന രണ്ടു ശബ്ദങ്ങള്‍ ചേര്‍ന്നാണ്‌ കേരള (ചേ രള) പദം ഉണ്ടായതെന്നും അതിനര്‍ത്ഥം ചതുപ്പു നിലമാണെന്നും മറ്റൊരു വാദവുമുണ്ട്‌. “ചേര്‍” അഥവാ “ചേര്‍ന്ത്‌ എന്നതിനു കൂടിച്ചേര്‍ന്നത്‌ എന്നര്‍ത്ഥം അപ്പോള്‍ “ചേരള പദത്തിന്‌ 136 കൂടിച്ചേര്‍ന്ന ഭൂഭാഗം, നേരത്തെ തന്നെ ഉണ്ടായിരുന്ന പര്‍വൃതദേശത്തോടു പിന്നീടു കൂടി ച്േര്‍ന്ന ഭൂഭാഗം എന്നര്‍ത്ഥം പറയാം.” സിന്ധുനദീതട നഗരങ്ങളില്‍ വലിയ നെല്‍പ്പത്തായങ്ങളെ സംരക്ഷിച്ചവരുടെ പിന്മു റക്കാരാകാം ചേരര്‍മാര്‍, കാരണം ആദിദാവിഡ ഭാഷയില്‍ ഈ പത്തായ പുരകളെ “ചേര്‌” എന്നാണ്‌ വിളിക്കുന്നത്‌. ഈ “ചേര” എന്ന പദത്തില്‍ നിന്നാകാം ചേരളം, കേരളം എന്ന പദം ഉണ്ടായത്‌. ബി.സി. നാലാം ശതകത്തില്‍ ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയ മെഗസ്ത നീസ്‌ എന്ന ഗ്രീക്കു സഞ്ചാരി രേഖപ്പെടുത്തിയിട്ടുളളത്‌, കേരളത്തിലെ (പശ്ചിമ തീരത്തെ) ജനങ്ങള്‍ “ചേര്‍മേയ്‌ (cnലസmae) എന്ന വര്‍ഗ്ഗക്കാരാണെന്നാണ്‌. നാടിന്റെ പേര്‍ “ചേര്‍മേയ്‌' എന്നുതന്നെയാണ്‌ കാണുന്നത്‌ ലോഗന്റെ അഭിപ്രായത്തില്‍ ചെര്‍മെയ്‌ എന്നത്‌ ചെറുമര്‍ എന്ന പദത്തിന്റെ ഗ്രീക്കുരൂപമാണ്‌. ഈ നാട്‌ വളരെക്കാലം ചെറുമരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നുവെന്നത്‌ നേരാണ്‌. ഉചര്‍മേയ്‌ എന്ന്‌ മെഗസ്തനസ്‌ രേഖപ്പെടുത്തിയിട്ടുളള ഇവരുടെ പേരില്‍ നിന്നും ഈ നാടിന്‌ “ചേരരാജ്യം” എന്ന പേര്‍ ലഭിക്കുകയോ ഈ രാജ്യ ത്തിന്റെ പേരില്‍ നിന്നും ഈ നാട്ടിലെ നിവാസികള്‍ക്ക്‌ “ചെറുമര്‍” എന്നു ലഭിക്കുകയോ ചെയ്തിരിക്കണം എന്ന്‌ ഇന്‍ഡ്യന്‍ ആന്റക്വറിയെയും കൊച്ചില്‍ സ്റ്റേറ്റ്‌ മാന്വലിനെയും ഉദ്ധ രിച്ചുകൊണ്ട്‌ ചെന്തേര രേഖപ്പെടുത്തുന്നു.* ഈ നിരുക്തികളെല്ലാം കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയിലേക്കാണ്‌ നയിക്കുന്നത്‌. വ്യക്തമായ ഒരു നിഗമനത്തിലേ ക്കെത്തിച്ചേരാനുളള തെളിവുകളൊന്നും ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.. പക്ഷേ കേരളം, ചേരനാട്‌ എന്നീ പദങ്ങള്‍ക്ക്‌ ഇവിടെ ഭരിച്ചിരുന്ന രാജവംശവുമായി ബന്ധമുണ്ടായിരുന്ന തായി ശാസനങ്ങള്‍ തരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍നിന്നു വ്യക്തമാണ്‌. സംഘം കൃതികളില്‍ പൊറയര്‍ (മലയില്‍ വസിക്കുന്നവര്‍) കുടവര്‍(പടിഞ്ഞാറു ഭാഗ ത്തുളളവര്‍), വില്ലര്‍ (വില്ല്‌ ആയുധമാക്കിയവര്‍) പൂഴിയര്‍ (പൂഴിനാടിന്റെ അധിപര്‍ു, വാനവർ (ഉയരത്തില്‍ താമസിക്കുന്നവര്‍), കുട്ടവര്‍ (കുട്ടനാട്ടിൽ പാര്‍ക്കുന്നവര്‍), മലൈയര്‍ (മലയില്‍ താമസിക്കുന്നവര്‍ എന്നിങ്ങനെ പരാമര്‍ശിക്കപ്പെടുന്ന ഈ നാടിനെ അശോകശാസനം, സഞ്ചാ രികളുടെ കുറിപ്പുകള്‍ എന്നിവയെല്ലാം കേ പുത്തമയന്നോ, കോല അഥവാ കേരബദ്താസ്‌ എന്നും പുരാണേതിഹാസങ്ങളില്‍ കേരളം എന്നുമാണ്‌ പരാമര്‍ശിച്ചുകാണുന്നത്‌. അതായത്‌ സംഘസാഹിത്യത്തില്‍ ‘'ച്‌കാരത്തില്‍ ആരംഭിക്കുന്ന പദവും മറ്റുളളവയില്‍ “‘ക്‌കാരംഭവു മാണ്‌ കാണുന്നത്‌. ചേരം-കേരമായതാണെന്ന വാദം കേരളപരാമര്‍ശത്തിന്റെ പഴക്കം വച്ചു നോക്കുമ്പോള്‍ വിപരീത രീതിയിലാണ്‌. അശോകശാസനങ്ങളില്‍ കാണുന്ന ചോഡ പാഡ സതിയപുത എന്നിവയോടൊപ്പം കേതലപുതയും കാണുമ്പോള്‍ ചേരമോ ചേരമാനോ കാണു ന്നില്ല. കേരളപുത്ര എന്ന (്പയോഗത്തിന്റെ പാലിരൂപമാണ്‌ “കേതലപുത”. അതിയമാനാണ്‌ സതിയപുതനായത്‌ ചോഡ ചോളദേശവും, പാഡ പാണ്ഡ്യദേശവുമാണ്‌. സംസ്കൃതത്തിലും പഠാലിയിലും പ്രാകൃതത്തിലും “ക'കാരവും ‘ച'കാരവുമുണ്ട്‌. ചോള ശബ്ദത്തിലെ “ച'കാരം അശോകന്റെ ശാസനത്തില്‍ കാണുന്നുവെന്നിരിക്കെ ചേരം എന്ന ശബ്ദം അന്ന്‌ ഗ്രചാരത്തി ലുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ശബ്ദമാറ്റം കൂടാതെ അശോകന്റെ ശാസനത്തില്‍ ചോഡപാഡകളോടൊപ്പം ചേരവും വരുമായിരുന്നു. കൂടാതെ വാല്മീകിയും വ്യാസനും ഗുണാ ഡ്യനും കനടല്്യനും പതഞ്ജലിയിലും “ക്‌കാരഘടിതമായ “കേര ശബ്ദമാണ്‌ ്പയോഗിച്ചി ടുളളത്‌. വിദേശ സഞ്ചാരികളുടെ കേരബ്ദ്രതാസ്‌, കോലിബ്വദ്തമാസ്‌ എന്നീ വാക്കുകളുടെ 137 ശബ്ദസാമ്യം പരിഗണിച്ചാല്‍ ഇന്‍ഡോ ആര്യന്‍ ഭാഷകളിലെ കേരളപുത്രന്‍ തന്നെയാണ്‌ വിദേശ സഞ്ചാരികളുടെ കേരബത്രോസ്‌ എന്നു കാണാം. അതായത്‌ “ക്‌കാര “ചകാര പരി ണാമം ആദി തമിഴില്‍ സംഭവിക്കുന്നതിനുമുമ്പുതന്നെ ഉടലെടുത്ത പദമാണ്‌ കേരളം. ഭാഷാശാസ്ത്രപരമായി പരിശോധിക്കുമ്പോള്‍ ഒരു വാക്കിന്‌ “ക്‌കാരഘടിതവും “ച” കാര ഘടിതവുമായ രണ്ടുരൂപങ്ങളുണ്ടെങ്കില്‍ പൂര്‍വ്വരൂപം “ക്‌ കാരഘടിതമായിരിക്കുമെന്നതാണ്‌ ശാസ്ത്രസമ്മിതി. താലവ്യാദേശം കൊണ്ടാണ്‌ “ക്‌ കാരം'ച'കാരമാകുന്നത്‌. കേര ശബ്ദ ത്തിലെ താലവ്യസ്വരമായ “ഏ കാരം. പരമായതിനാല്‍ സ്വനപരിണാമവിധിയനുസരിച്ച്‌ു “ക്‌ കാരം “ച കാരമാകുകയും ചേരമെന്ന ശബ്ദം തമിഴില്‍ ഉണ്ടാവുകയും ചെയ്തു. മറിച്ച്‌ പകാരം “ക കാരമാകുന്നതിന്‌ ഭാഷശാസ്ത്ര യുക്തികളില്ല. തമിഴ്‌ മലയാള ഭാഷകളില്‍ മാത്രമേ ചേരം, ചേരമാന്‍, ചേരലം, ചേരലാതന്‍ എന്നീ പദങ്ങളൊളളൂ. മറ്റൊരു ദ്രാവിഡ ഭാഷയിലും കേരളത്തെ ചേരമെന്ന്‌ പരാമര്‍ശിച്ചിട്ടില്ല. തമിഴ്‌ മലയാള ഭാഷകളില്‍ കാണുന്ന “ച്‌ കാരാദിപദങ്ങളില്‍ ഭൂരിഭാഗവും ഇതരദ്രാവിഡ ഭാഷകളില്‍ “ക്‌ കാരാദിയാണ്‌.* അതുകൊണ്ട്‌ സംഘസാഹിത യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന “ചേര'ശബ്ദത്തിനേക്കാള്‍ പഴക്കമുണ്ട്‌ “കേരള'ശബ്ദത്തിന്‌ എന്ന്‌ വ്യക്തമാണ്‌.” ഇപ്രകാരമാണെങ്കിലും അശോകശാസനകാലത്തും മറ്റ്‌ വിദേശകുറിപ്പു കളിലും “ക കാരഘടിതമായ കേരളരുപം പ്രയോഗിക്കുന്ന കാലത്തുതന്നെ തമിഴില്‍ ച കാര ഘടിത രൂപമാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ പുകഴൂര്‍ ശാസനം, മറ്റ്‌ സംഘം കൃതികള്‍ എന്നിവയില്‍ നിന്ന്‌ സുവ്യക്തവുമാണ്‌. അതുകൊണ്ട്‌ ഈ “ക്‌കാര “ചകാര മാറ്റം തമിഴക ത്തില്‍ വളരെ പതിയെയാണ്‌ നടന്നതെന്ന്‌ അനുമാനിക്കാം. ഇന്നും “ച'കാരം പരമായുളള പദമാണ്‌ തമിഴിലും മലയാളത്തിലും കൂടുതലായി നിലവിലുളളത്‌. സംസ്കൃതാധിനിവേശ ത്തിനുശേഷമാണ്‌ ചേരം മാറി ഇവിടെ ‘കേരളം എന്ന പ്രയോഗത്തില്‍ വന്നതെന്ന്‌ വ്യക്ത മാണ്‌. ഇപ്രകാരം ശ്രേഷ്ഠകൃതികളിലെല്ലാം പരമാര്‍ശിപ്പിക്കപ്പെട്ട പുരാതനമായ ഈ ദേശം മറ്റ്‌ ദേശങ്ങളില്‍ നിന്ന്‌ സാമ്പത്തിക സാംസ്ക്കാരിക കാര്യങ്ങളില്‍ മികച്ചുനിന്നിരുന്നു. ചേര നാടിനെ മറ്റ്‌ നാടുകളില്‍ നിന്ന്‌ വ്യത്യസ്തമായി സവിശേഷമാക്കി നിലനിര്‍ത്തുന്ന ്രധാന ഘടകങ്ങളെ വിശദീകരിച്ചു വിശകലനം ചെയ്യുകയാണ്‌ തുടര്‍ന്ന്‌ ചെയ്യുന്നത്‌. സാംസ്ക്കാ രികചരിശ്രത്തി്റെ പ്രക്യതിഭുമിക, സംഘകാല ചേരസംസ്ക്കാരം, മലനാട്ടുഭാഷ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ്‌ പഠനം നടത്തുന്നത്‌. സാംസ്ക്കാരിക ചരിത്രത്തിന്റെ പ്രകൃതി ഭൂമിക എന്ന ആദ്യ ഭാഗത്തില്‍ ചേരനാടിന്റെ ്രകൃതി സവിശേഷതകളും തമിഴകത്തിലെ മറ്റ്‌ ദേശ ങ്ങളില്‍ നിന്ന്‌ ചേരനാട്ടിലെ പ്രകൃതി എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പഠിക്കാന്‍ ശ്രമിച്ചിരുക്കുന്നു. സംഘകാല ചേര സംസ്ക്കാരം എന്ന രണ്ടാം ഭാഗത്തില്‍ ചേരനാട്ടിലെ സാംസ്്‌ക്കാരികഘടകങ്ങളെയും സാമൂഹ്യജീവിതവും അതിന്റെ തുടര്‍ച്ചയുമാണ്‌ പരിശോധി ക്കുന്നത്‌. മലനാട്ടഭാഷ എന്ന അവസാനഭാഗത്ത്‌ സംഘസാഹിത്യത്തില്‍ ഉപയോഗിച്ചിരി ക്കുന്ന ഭാഷാര്രത്യേകതകളെ സ്വനിമതലം, രൂപിമതലം, വ്യാകാരണതലം എന്നിങ്ങനെ തരംതിരിച്ച്‌ വിശദീകരിക്കുന്നതോടൊപ്പം ഭാഷയുടെ തുടര്‍ച്ചയെയും പരിശോധിക്കുന്നു. 4,4, സാംസ്‌ക്കാരിക ചരിശ്രത്തിന്റെ പ്രകൃതി ഭൂമിക ഒരു നാടിന്റെ/ദേശത്തിന്റെ സംസ്‌ക്കാരികമായ എല്ലാവിധ ഉയര്‍ച്ചയ്ക്കും നിദാനം ആ നാടിന്റെ പ്രകൃതിയുടെ സവിശേഷതയാണ്‌. പ്രകൃതി വിഭവങ്ങളുടെ ആവശ്യാനുസരണ 138 മുള്ള ലഭ്യതയും കാലാവസ്ഥയുടെ അനിയോജ്യമായ വരവുമെല്ലാം ഒരു നാടിനെ സംബന്ധിച്ചി ടത്തോളം വളരെ വിലപ്പെട്ട സംഗതികളാണ്‌, “തിരുക്കുറള്‍” എന്ന നീതികാവ്യത്തില്‍ നല്ല നാട്‌ എങ്ങനെയിരിക്കണമെന്ന്‌ ഇര്രകാരം പറയുന്നു: “ഇരു പുനലും വായ്ന്ത തലൈയും തരുപുനലും AIG അരണം നാട്ടിര്‍ക്കു ഉറുപ്പു” (കുറല്‍. 74. നാട്‌-7) ഈ പാട്ടപകാരം മഴയും ജലാശയങ്ങളും മലയില്‍ നിന്നുളള വിഭവങ്ങളും ചേര്‍ന്നുള്ളതാണ്‌ നല്ല നാടിന്റെ ഗുണങ്ങള്‍. ഈ പാട്ടു പറയും പോലെ പ്രകൃതി വിഭവങ്ങള്‍ കൊണ്ട്‌ അനുഗ്ര ഹീതമായ നാടാണ്‌ ചേരനാട്‌. കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തല്‍ എന്നീ നാലു നിലങ്ങള്‍ ചേര്‍ന്നുളള വിഭവസമൃദ്ധമായ ദേശമാണിത്‌. മുതുക്കുത്തനാരുടെ നറ്റിണപ്പാട്ടില്‍ നീലമണി പോലെ ഒഴുകി ഒലിക്കുന്ന അരുവികളും ആകാശത്തോളം പാറിനടക്കുന്ന മേഘങ്ങളോളം ഉയര്‍ന്ന മലകളോട്‌ ചേര്‍ന്നനാടാണ്‌ ചേരനാടെന്ന്‌ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു; “മണി എന്ന ഇഴിതരും അരുവിപ്‌ പൊന്‍ എന വേങ്കൈ തായ ഓങ്കുമലൈ അടുക്കത്തു, അടുകഴൈ നിവന്ത പെങ്കണ്‍ മൂങ്കില്‍ ഒടുമഴൈ കിഴക്കും ചെന്നിക്- കോടുളഉയര്‍ പിറങ്കല്‍ മലൈകിഴ വോനേ” (നറ്റി. 28: 5-9) 4.4.1. തിണവ്യവസ്ഥ ഭൂമിയുടെ ്രത്യേകതയ്ക്കനുസരിച്ച്‌ തമിഴകത്തെ കുറിഞ്ഞി, മുലൈ, പാലൈ, മരു തം, നെയ്തല്‍ എന്നിങ്ങനെ അഞ്ച്‌ നിലങ്ങളായി തരംതിരിച്ചിരിക്കുന്നു. കുടാതെ ഓരോ രാജ്യത്തെയും പഞ്ചനിലങ്ങളായി വിഭജിച്ചിരുന്നു. ചേരനാടിനെ സാധാരണയായി കുറിഞ്ഞി നിലമായാണ്‌ വ്യവഹരിച്ചിരുന്നത്‌. ചേരനാട്ടില്‍ കാടും മേടും കുന്നും മലകളും അധികമായ തുകൊണ്ടാകാം ഇത്‌. പക്ഷെ ചേരനാട്ടിലുള്‍പ്പെടുന്ന തിണകളെ പറ്റിയും അവിടത്തെ വിഭവ സമൃദ്ധിയെപ്പറ്റിയും നിരവധി പരാമര്‍ശങ്ങള്‍ അവിടെ കാണുന്നുണ്ട്‌. കുറിഞ്ചി എന്ന തിണ വ്യവസ്ഥയാണ്‌ സംഘംകൃതികളില്‍ ചേരനാടിനെ കുറിക്കുന്ന തെങ്കിലും നാല്‌ തിണകളും ചേരനാട്ടില്‍ ചേര്‍ന്നിരുന്നു. കുറുഞ്ഞി, മുല്ലൈ, നെയ്തല്‍ എന്നീ ചേരനാട്ടിലെ നിലങ്ങളുടെ വിഭവസമ്പുഷ്ടിയെ പറ്റി പാല ഗതമനാര്‍ ഇപ്രകാരം പാടുന്നു; “ഇണര്‍ തന്തൈ ഞായര്‍ കരൈകെഴു പെരുന്തുറൈ മണിക്കലത്തന്ന മായിതഴ്നെയ്തര്‍ പാചടൈപ്പനിക്കഴി തുഴൈ ഇപ്പുന്നൈ വാലിണര്‍പ്പുടുചിനൈക്കരുകിറൈകൊളളും അല്കറുകാനല്‍ ഓങ്കു മണലടൈ കരൈ താഴ്ടുപുമ്പു മലൈന്ത പുമരിവളൈ ഞരല 139 ഇലങ്കുനീര്‍ മുത്തമൊടു വാര്‍തുകിരെടുക്കും തണ്‍കടര്‍ പടപ്പെമെന്‍ പാലനവും കാന്തളങ്‌ കണ്ണി ക്കൊലൈ വില്‍ വേട്ടുവര്‍ ചെങ്കോട്ടാ, മാന്തനൊടുക്കാട്ട മതനുടൈ വേഴത്തു വെൺകോടുകൊണ്ടു പൊന്നുടൈ നിയമിത്തുപ്പിഴിനൊടൈകൊടുക്കും കുന്‍റുതലൈ മണന്ത പുന്‍പുല വൈപ്പും കാലമന്‍റിയും കരുമ്‌ പറുത്തൊഴിയാതു അരികാല വിത്തുപ്പലപൂവിഴവിന്‍ തേമ്പായ്‌ മരുത മുതല്‍ പടക്കൊന്‍റു- വെണ്ടലൈചെമപുനല്‍ പരുന്തവായ്‌ മികുക്കും പലചുൂഴ്പതപ്പര്‍ പരിയ വെളളത്തുച്‌ ചിറൈകൊള്‍ പൂചലിര്‍ പുകന്‍റവായം മുഴവിമിഴ്‌ മുതൂര്‍ വിഴുക്കാണു ഉപ്പെയരും ഏനല്‍ ഉഴവര്‍ വരകുമീ തിട്ട കാന്‍ മികുകുളവിയ വമ്പുചേരിരുക്കൈ മെന്‍റിനൈ നുവണൈ മുറൈ മുറൈ പകുക്കും പുന്‍ പുലന്തഴീ ഇയ പുറവണി വൈപ്പും പല്‍ പൂഞ്ചെമ്മര്‍ കാടുപയമാറി അരക്കത്തന്ന നുണ്‍ മണര്‍ കോടു കൊണ്ടു ഒണ്ണുതല്‍ മകളിര്‍ കഴലൊടു മറുകും വിണ്ണുയര്‍ന്തോങ്കിയ കടയറ്റവും പിറവും പണൈകെഴു വേന്തരും വേളിരുമൊന്‍റു മൊഴിന്തു” (പതി. 3. 10) -വലിയ തുറകളിലെ കരകളില്‍ പൂങ്കുലകള്‍ നിറഞ്ഞ ഞാവല്‍ മരങ്ങള്‍ തിങ്ങിനി ലക്കും. അവയുടെ ചുവട്ടില്‍ ചുറ്റും പൂക്കള്‍ ധാരാളമായി കൊഴിഞ്ഞു വീണു കിടക്കുന്നുണ്ടാ കും. നീലമണിപോലുളള നെയ്തലിന്റെ പൂവും ഇലയും ഇടതൂര്‍ന്നു കിടക്കുന്ന “കഴി”ക്കരക ളിലെ ചോലകള്‍ ഞെരുങ്ങി വളര്‍ന്നു നില്ക്കുന്ന പുന്നമരങ്ങളുടെ വെണ്‍ പൂമണിഞ്ഞ ചില്ല കള്‍ക്കിടയില്‍ മീന്‍വേട്ടനടത്തി ക്ഷീണിച്ച പക്ഷികള്‍ തങ്ങിയിരുന്നു വിശ്രമിക്കും. കുട്ടികള്‍ ചെന്നു നിന്നു പതിവായി ഉലച്ചുകൊണ്ട്‌ തിരകള്‍ അരിച്ചു കയറ്റുന്ന ശംഖുകള്‍ കരയില്‍ക്കി ടന്നുരുണ്ട്‌ ഈറ്റു നോവു സഹിക്കവയ്യാതെ ഞെരുങ്ങി ദീനസ്വരം മുഴുക്കും. ആ ശബ്ദം കേട്ടു മുത്തുകിട്ടുമെന്ന മോഹത്തോടെ ഓടിയടുക്കുന്നവര്‍ മുത്തുകള്‍ക്കു പുറമേ പവിഴവും ലഭിച്ചു സന്തുഷ്ടരായി മടങ്ങും. ഇങ്ങനെ കടല്‍ത്തീരങ്ങളാല്‍ മേന്മ കലര്‍ന്നു ശോഭിക്കുന്ന നയ്തല്‍ നിലങ്ങളും കന്തള്‍പൂവുകോര്‍ത്തുകെട്ടിയ മാലയണിഞ്ഞവരും കൈയില്‍ കൊലവില്ലുധരി ചചവരുമായ നായാടികള്‍ കൊണ്ടു വന്നു കൊടുക്കുന്ന ചുവന്ന കൊമ്പുകളുളള കാട്ടു പശുക്ക ളുടെ മാംസവും ബലമേറിയ കാട്ടാനകളുടെ ദന്തങ്ങളും വാങ്ങിക്കൊണ്ട്‌ അവയ്ക്കു പകരം കളള്‍ കൊടുത്ത്‌ ധനികരായി തീര്‍ന്നിട്ടുള്ളവരുടെ വസതികളും മറ്റും സ്ഥിതിചെയ്യുന്നു കുന്നിന്‍ പുറങ്ങളോടുകൂടിയ മുല്ല, കുറിഞ്ഞി എന്നീ നിലങ്ങളും, കുലുങ്ങെ പൂത്തു തേന്‍ ചൊരിഞ്ഞു 140 നിലക്കുന്ന മരുത മരങ്ങളെ ചുവടോടെ പിഴുതുമറിച്ചു കൊണ്ട്‌ നുരയും പതയുമായി ചെന്നി റത്തില്‍ പാഞ്ഞുവരുന്ന പെരുവെളളം അണക്കെട്ടുകളെ നശിപ്പിക്കാതിരിക്കുന്നതിനു വേണ്ടി യത്നിക്കുന്നവരുടെ ആരാവാരത്തില്‍ ചേര്‍ന്ന്‌ ഉത്സാഹം ഗ്പകടിപ്പിക്കുകയും“മുഴാ”വിന്റെ നാദം മുഴങ്ങുന്ന വലിയ ഗ്രാമങ്ങളെ ഉത്സവങ്ങളില്‍ പങ്കുകൊണ്ടു മടങ്ങുമ്പോള്‍ സസ്യസമൃദ്ധങ്ങ ളായ മറ്റു പല പഴയഗ്രാമങ്ങളെയും, കാലമല്ലാത്ത കാലത്ത്‌ മുറ്റി നില്ക്കുന്ന കരിമ്പുകളെ വെട്ടിയും അവയുടെ തടങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പലയിനം പൂക്കളെ ഇറുത്തും നട ത്തുന്ന ആഘോഷങ്ങളെയും കണ്ട്‌ സന്തോഷിക്കുകയും ചെയ്യുന്ന ജനങ്ങള്‍ പാര്‍ക്കുന്ന മരു തനിലങ്ങളും, തിനപ്പുനങ്ങള്‍ കൃഷി ചെയ്തു വരകിന്‍ വയ്ക്കോല്‍ മേഞ്ഞതും മുല്ലവളളി പടര്‍ത്തിയിട്ടുളളതുമായ കുടിലുകളില്‍ കുടികൊളളുന്ന മലവാസികള്‍ വിരുന്നുവരുന്നവരു മായി ചേര്‍ന്ന്‌ തിനമാവു തിന്നു കഴിയുന്ന കുറിഞ്ഞി പകുതികളും, പഴയനിലയെല്ലാം മാറി പൂക്കളെല്ലാം വാടി കരിഞ്ഞു വീണു ചുവന്ന അരക്കിന്റെ നിറംകലര്‍ന്ന മണല്‍ത്തരികള്‍ കുന്നുപോലെ കൂടിക്കിടക്കുന്നതും, ഒളിചിതറുന്ന നെറ്റിത്തടം കൊണ്ടു ശോഭിക്കുന്ന യുവ തികള്‍ പാദങ്ങളില്‍ ചെരിപ്പുകളിട്ടു നടക്കുന്നതും, ആകാശചുംബികളായ മരങ്ങള്‍ മറിഞ്ഞു വീണു കിടക്കുന്നതുമായ കാടും അതിനോടുതൊട്ടുളള കാടല്ലാത്ത ഗ്രദേശങ്ങളും മറ്റും പരി പഠലിച്ചരുളുന്ന പാണ്ഡ്യ ചോളരാകുന്ന രാജാക്കന്മാരും അവരുടെ സഹായികളും നാടുവാഴി കളും അഭിപ്രായഭേദം കൂടാതെ ഏകമനസ്ക്കരായി ഏതു രാജ്യത്തിലും ഒന്നു ചേര്‍ന്നു ്രവര്‍ത്തിക്കുമെന്നി്ഘോഷിക്കും. ഇ്രകാരം നാലുനിലങ്ങളും ചേര്‍ന്ന സമൃദ്ധിയുടെ നാടാണ്‌ ചേരന്റേതെന്ന്‌, ഈ വിവരണത്തില്‍ നിന്ന്‌ വ്യക്തമാണ്‌ ചേരരാജ്യം പലതരം നിലങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ എന്ന്‌ പൊയ്കയാര്‍ പാടുന്നത്‌ ഇങ്ങനെയാണ്‌; “നാടനെന്‍ കോവുരനെന്‍ കോ പാടിമിഴ്‌ പനിക്കടര്‍ ചേര്‍പ്പനെന്‍ കോ യാങ്കനമൊഴി കോ വോങ്കുവാട്‌ കോതൈയൈപ്‌” (പുറം. 49: 1-30) അതായത്‌, കുറുഞ്ഞി നിലമുളളതു കൊണ്ട്‌ നാടന്‍ എന്ന്‌ പറയെട്ടയോ? മരുതനിലം ഉളളതുകൊണ്ട്‌ ഈരന്‍ എന്ന്‌ വിളിക്കട്ടെയോ? നെയ്തല്‍ നിലമുളളതുകൊണ്ട്‌ ഒലിമുഴങ്ങുന്ന കുളിര്‍ന്ന കടലോടു കൂടിയ ചേര്‍പ്പന്‍ എന്ന്‌ പറയട്ടെയോ? എന്ന്‌ പൊയ്കയാര്‍ ചേരമന്‍ കോക്കോതൈമാര്‍ മാര്‍പനെപറ്റി പാടുന്നു. ഈ വിധം ഭൂമിയുടെ വൈവിധ്യത്താലുളള തിണകളില്‍ നിന്നുളള ്രകൃതി വിഭങ്ങ ളാണ്‌ ഒരു നാടിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങള്‍. ചേരനാട്ടിലെ പ്രകൃതി വിഭവങ്ങ ളെപ്പറ്റി കുമട്ടൂര്‍ കണ്ണനാര്‍ ഇങ്ങനെ പാടുന്നു. “കടലവും കല്ലവും യാറ്റവും പിറവും വളം പല നികഴ്‌അ തരുനനന്തലൈ നന്നാട്ടു വിഴവറു പറിയാ മുഴവിമിഴ്‌ മൂതൂര്‍” (പതി.2:5: 16-18) 141 ചേരനാട്‌ കടല്‍ വിഭവങ്ങള്‍ കൊണ്ടും മലവിഭവങ്ങള്‍ കൊണ്ടും നദീവിഭവങ്ങള്‍കൊണ്ടും സുന്ദരമായും വിദേശസമ്പത്തുകൊണ്ട്‌ നാട്ടിലെ അങ്ങാടികള്‍ ഐശ്വര്യ പൂര്‍ണ്ണമായെന്നും ഈ പാട്ടില്‍ വിവരിക്കുന്നു. കൂടാതെ ചേരമാന്റെ നാട്‌ മികച്ചതാണെന്നതിനെ പറ്റി ഇപ്ര കാരമാണ്‌ കുമട്ടൂര്‍ കണ്ണന്ാാര്‍ പാടുന്നു; “കൊടി നിഴര്‍ പട്ട പൊന്നുടൈ നിയമത്തുച്‌ ചീര്‍ പെറു കലിമകിഴിയമ്‌ പു മുരചിന്‍ വയവര്‍വേന്തേ! പരിചിലര്‍ വെറുക്കൈത! താരണിഞെഴിലിയ തൊടിചിതൈ മരുപ്പിന്‍ പോര്‍ വലിയാനൈച്ചേരലാത നീ വാഴിയരിവുലകത്തോര്‍ക്കെന ഉണ്ടുരൈമാറിയ മഴലൈ നാവിന്‍ മെന്‍ചൊര്‍ കലപ്പെയര്‍ തിരുന്തുതൊടൈ വാഴത്ത വെയ്തുറവറിയാതു നന്തിയ വാഴ്ക്കൈച്‌ ചെയ്ത മേവലമര്‍ന്ത ചുറ്റമോടു ഒന്‍റു മൊഴിന്തടങ്കിയ കൊള്‍കൈയെന്‍൯ന്‍റും പതിപിഴൈപ്പറിയാതു തുയ്ത്തലെയ്തി നിറമൊരീഇയ വേട്കൈ പ്പുരൈയോര്‍ മേയിനരുറൈയും വലര്‍ പുകഴ്പൺപിന്‍ നീ പുറന്തരുതലിന്‍ നോയി കന്തോരീഇയ യാണര്‍ നന്നാടുങ്കണ്ടു മതി മരുണ്ടനെന്‍” (പതി.2:5:19-34) നാടിനുളളിലുളള പല പഴയ സ്ഥലങ്ങളും ഇടവിടാതെ നടക്കുന്ന ഉത്സവാഘോഷങ്ങളിലെ മുരശു തുടങ്ങിയ വാദ്യവിശേഷങ്ങളുടെ മുഴക്കത്താലും കൊടിത്തഴകളുടെ തണലിനാലും ആകര്‍ഷകങ്ങളാണ്‌. വിലയേറിയ വിവിധ സാമാനങ്ങള്‍ നിറഞ്ഞ ആപണവീഥികളാല്‍ മനോ ഹരങ്ങളാണ്‌ മിക്കനഗരങ്ങളും. ഇങ്ങനെ വിജയംകൊണ്ടും ഈദാര്യംകൊണ്ടും സര്‍വ്വാല്‍കര്‍ഷേണ വര്‍ത്തിക്കുന്ന വീരാധിവീരനായ രാജശ്രേഷ്ഠനായ അങ്ങ്‌, വയറ്‌ നിറയെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതു കൊണ്ടുളള സന്തോഷം കൊണ്ട്‌ ഉഴറിയ മൊഴികളോടെ സംഭാഷണം ചെയ്യുന്ന “കൂത്ത'രുടെയും മറ്റും (പജകളുടെയും നന്മക്കു വേണ്ടി നീണാല്‍വാണാലും ഉത്സാഹത്തോടും ഉന്മേഷത്തോടുംകൂടിയ കൂത്തര്‍ വിണ തുടങ്ങിയ വാദ്യങ്ങളിലൂടെ അങ്ങയുടെ കീര്‍ത്തിയെ ചൊല്ലി ഗാനം പാടുമ്പോള്‍ അങ്ങു കോപം തണുത്ത്‌ ജനങ്ങളുടെ നന്മയിലും രാജ്യത്തിന്റെ ക്ഷേമത്തിലും ദ്ൃഡ്രവൃതനായിത്തീരുന്നു. ഒരു ര്രകാ രത്തിലും ദോഷഹേതുവാകാതെ യജമാനന്റെ ഹിതത്തിനുവഴങ്ങി, നരക ദു:ഖത്തിന്‌ വഴി തെളിയിക്കുന്ന വിഷയങ്ങളില്‍ കുടുങ്ങാതെ പ്രവര്‍ത്തിക്കുന്നവരെല്ലാം അങ്ങയുടെ ഗുണ ങ്ങളെ വാഴ്ത്തി സന്തോഷിക്കുന്നു. ഇങ്ങനെ ഭരണമഹിമയുടെ ഫലമായി അങ്ങയുടെ നാട്‌ നന്മകളുടെയെല്ലാം ഇരിപ്പിടമായിട്ടു ശോഭിക്കുന്നതുകൊണ്ട്‌ ഞാന്‍ ആശ്ചര്യത്തില്‍ മുഴുകി നിന്നു പോയി” എന്ന്‌ കവി പാടുന്നു. ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ ചേരനാടിന്റെ ഭനതിക സാഹചര്യം മെച്ചപ്പെട്ടതുകൊണ്ടാണ്‌ ഈ വിധമുള്ള ഭരണമികവ്‌ ചേരന്‍ നേടാന്‍ കഴിഞ്ഞതെന്ന്‌ ഈ പാട്ട്‌ വ്യക്തമാക്കുന്നു. 142 കുമട്ടൂര്‍ കണ്ണനാര്‍ ഇമയ വരമ്പന്‍ നെടുഞ്ചേരലാതനെ പറ്റി പാടുന്ന മറ്റൊരു പാട്ടിൽ അസുഖവും വിശപ്പും ഇല്ലാതെ സന്തോഷം മാത്രമുളള നാടാണ്‌ ചേരനാടെന്ന്‌ ഈവിധം പാടുന്നു; “നോയൊടും പചിയികന്തൊരീ ഇപ്‌- പൂത്തന്‍റു പെരുമ നീകാത്ത നാടേ” (പതി. 2:3:27-28) ഇതേപോലെ പാലെ ഗയതമനാരും ചേരനാടിനെ പറ്റി പാടുന്നുണ്ട്‌. അത്‌ ഇങ്ങനെയാണ്‌; “മുല്ലൈ അണ്ണിപ്പല്ലാന്‍ കോവലര്‍ പുല്ലുടൈ വിയര്‍പുലം പല്ലാപരിപ്പിക കല്ലുയര്‍ കടത്തിടൈ ആതിര്‍മണി പെറൂള്മ മതിയര്‍ ചെരുപ്പിര്‍ പൂഴിയര്‍ കോവേ! കുവിയര്‍ കണ്ണി മഴവര്‍ മെയ്മ്മറൈ പല്‍പയന്തഴീ ഇയ പയങ്കഴുനെടുങ്കോട്ടു നീരറന്‍ മരുങ്കു വഴിപ്പടാപ്പാകുടിപ്‌ പാര്‍വര്‍ കൊക്കിന്‍ പരിവേട്പഞ്ചാച്‌ ചീരുടൈതേ എത്ത മുനൈ കെട വിലങ്കിയ നേരുയര്‍ നെടുവരൈ അയിരൈ പൊരുന! യാണ്ടു പിഴൈപ്പറിയാതു പയമഴൈ ചുരന്തു നോയില്‍ മാന്തര്‍ക്കൂഴിയാക മണ്ണാവായില്‍ മണങ്കമഴ്കൊണ്ടു കാര്‍മലര്‍ കമഴുന്താഴിരുങ്‌ കൂന്തല്‍ ഒരീഇയിന പോല ഇരവുവലര്‍ നിന്‍റു തിരുമുകത്തലമരും പെരുമതര്‍ മഴൈക്കണ്‍ അലങ്കിയ കാന്തൾ ഇലങ്കു നീരഴുവത്തു വേയുറഴ്‌ പണൈത്തോള്‍ ഇവളോടു ആയിരവെളളം വാഴിയ പലവേ.” (പതി. 5:1: 20-35) “മുല്ലപ്പുമാല ചൂടിയ ഗോപന്മാര്‍ പുല്ലുകള്‍ ധാരാളമുളള മേച്ചില്‍ സ്ഥലങ്ങളില്‍ തങ്ങ ളുടെ പശുക്കളെ മേയാന്‍ വിട്ടിട്ട്‌ പാറക്കെട്ടുകളുളള പരപ്പേറിയ കാടുകളില്‍ നിന്ന്‌ ഒളിതിര ളുന്ന രത്നങ്ങള്‍ പെറുക്കിയെടുക്കാറുളള, ചെരുപ്പില്ലാത്ത ചെരിപ്പുകളാര്‍ന്ന പൂഴി നാട്ടിനുനാ ഥനായുളേളാനേ, പലതരം കനികള്‍ ധാരാളം ഉണ്ടാകുമാറ്‌ ജലം കെട്ടിനില്ക്കുന്ന ശിഖിര ങ്ങളോടുകൂടിയതും, വിസ്താരമേറിയ നാടുകള്‍ക്കു നാഥരായ ശത്രുക്കളുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുമാറ്‌ നീളത്തില്‍ വിലങ്ങെ സ്ഥിതിച്ചെയ്യുന്നതും ആര്‍ക്കും കയറാന്‍ കഴി യാത്ത വിധം കിഴക്കാം തൂക്കായ പക്കമലകളുളളതും വെളളം വറ്റിവരണ്ടുകിടക്കുന്ന സ്ഥല ങ്ങളില്‍ ചെല്ലാറില്ലാത്ത സൂക്ഷ്മദ്ൃയഷ്ടിയുളള കൊക്കുകള്‍ക്ക്‌ നുരയാകുന്ന ഭയം ഇല്ലാത്തതുമായ ആയ 'അയിരി” മലയ്ക്കു നാഥ, ശുശ്രീഷിക്കാഞ്ഞാല്‍ നറുമണവും ശുശ്രൂ ഷിച്ചാല്‍ മുല്ലപ്പുമണവുമാര്‍ന്ന നീണ്ട കാര്‍ക്കുന്തലും രാര്തിയില്‍ വിടരുന്നനീലത്താമര 143 കള്‍പോലെ ശോഭ നല്‍കിക്കൊണ്ടും കളിയാടുന്ന കുളിര്‍ നേത്രങ്ങളും , കാന്തള്‍പ്പുക്കള്‍ കാറ്റിലുലഞ്ഞാടുന്ന ആറ്റിന്‍ കരകളില്‍ വളരുന്ന മൂങ്കിലിനൊത്ത തോളുകളുമുളള പെരുംദേവി യൊത്ത്‌ ആണ്ടുതോറും മുടങ്ങാതെ യഥാകാലം മഴപ്പൊഴിച്ച്‌ ്രജകള്‍ക്കു സുഖം വളര്‍ത്തി ക്കൊണ്ട്‌ അനേകായിരം വര്‍ഷം അങ്ങു നാടുവാണാലും. വന നിബിഡവും ജലസമൃദ്ധവും മലകള്‍ നിറഞ്ഞതുമായ ചേരദേശത്തെയാണ്‌ ഈ പാട്ടില്‍ വര്‍ണ്ണിക്കുന്നത്‌. കൂടാതെ കടലും കാടും നല്‍കുന്ന വിഭവങ്ങള്‍ സ്വീകരിക്കുന്ന നാടാണ്‌ ചേരനാടെന്നും ഈ കവി പാടുന്നു; “കടലും കാനമും പല പയമുതവ” (പതി: 3:2:6) “മഴക്കാലത്ത്‌ മഴപെയ്തില്ലെങ്കിലും അതിനുചിതമായി പശുക്കള്‍ക്ക്‌ മേയാനാവശ്യമായ പുല്ലു കളെ വളര്‍ത്താന്‍ കഴിയുന്നതരത്തിലുളള വിശാലമായ നദി കുലംകുത്തി മറിഞ്ഞു ്രവഹി ക്കുന്നു. അതുകൊണ്ട്‌ ചേരനാട്ടിലെ ജനങ്ങള്‍ക്ക്‌ വേനലിന്റെ കാഠിന്യം ലേശംപോലും അറി യേണ്ടി വരുന്നില്ല എന്ന്‌ പാലെ ഗയതമന്ാര്‍ ഇങ്ങനെ പാടുന്നു; “തിരിവുടൈത്തമ്മ പെരുവിറര്‍ പകൈവര്‍ പൈങ്കണ്‍ യാനൈപ്പുണര്‍ തിരൈതുമിയ ഉരന്തുരന്നെറിന്ത കറൈയടിക്കഴര്‍ കാര്‍ കടുമാ മറവര്‍ കതഴ്‌ തൊടൈ മറപ്പ ഇളൈയിനിതു തന്തു വിളൈവു മുട്ടുറാതു പുലംപാവുറൈയുള്‍ നീ തൊഴിലാറ്റലിന്‍ വിടുനിലക്കരന്പൈ വിടരളൈ നിറൈയക്‌ കോടൈ നീടക്കുന്‍റം പുല്ലെന അരുവിയറ്റ പെരുവിറര്‍ കാലൈയും നിവന്തുകരൈ യിഴിതരു നനന്തലൈപ്പേരിയാനുച്‌ ചിരുടൈ വിന്‍പുലം വായ്‌ പരന്തുമികീഇയര്‍ ഉവലൈ ചൂടി ഉരുത്തുവരു മലിര്‍ നിറൈച്‌ ചെന്നീര്‍പ്പൂചലല്ലതു വെമ്മൈയരിതു നിന്നകന്‍റലൈ നാടേ” (പതി.3:8:1-14) ചേരനാട്‌ മരുതവിഭവങ്ങളാല്‍ സമൃദ്ധമായിരുന്നു. പല്യാമമന ചലമകഴുക്കുട്ടവമന്റ്‌ നാട്ടിലെ സ്ത്രീകള്‍ അവല്‍ ഇടിച്ചതിനുശേഷം ആ ഉലക്ക വാഴയില്‍ ചാരിവച്ച്‌ പകെള്ള പൂക്കള്‍ പറി ക്കാന്‍ പാടത്ത്‌ ഇറങ്ങുന്നു. ആ വയലുകള്‍ പാകമായ കതിരുകള്‍ വളര്‍ന്നു താഴ്ന്ന ചാഞ്ഞ്‌ കിടക്കുന്നു. ഇത്തരത്തിലുളള ചേരനാട്ടിലെ മരുതനിലത്തെ പതിറ്റുപ്പത്തിൽ ഇങ്ങനെ വിവ രിക്കുന്നു; “അവലെറിന്ത ഉലക്കൈ വാഴൈച്ചേര്‍ത്തി വളൈക്കൈ മകളില്‍ പളെളകൊയ്യും മുടന്തൈ നെല്ലിന്‍ പിളൈ വയര്‍ പരന്ത 144 തടന്താള്‍ നാരൈയിരിയ അയിരൈ ക എന്നും, (പതി.3:9:1-4) ചേരനാട്ടില്‍ എല്ലാകാലങ്ങളിലും കരിമ്പ്‌ വിളഞ്ഞ്‌ കൊയ്തെടുക്കുന്നുവെന്ന്‌ ചാമമലഗ്ത മനാര്‍ ഇപ്രകാരവും പാടുന്നു; “കാലമെന്‍റിയും കരുമ്പറുത്തൊഴിയാതു” (പതി.3:10:14) പുഞ്ചനിലങ്ങള്‍ ഉഴുത്‌ വിളവുകള്‍ നടത്തുന്ന കൃഷിക്കാരുടെ കഴുത്തില്‍ കെട്ടിയ മണിയില്‍ നിന്നു ശബ്ദം വരുമാറ്‌ മാടുകളെക്കൊണ്ട്‌ നിലംപൂട്ടി കാറ്റിലുലഞ്ഞാടുന്ന നെല്‍ക്കതിരുക ളാല്‍ തിങ്ങി വിളങ്ങുമാറ്‌ നെന്‍മണികള്‍ വിളയുന്ന നിരവധി ഗ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട നാടാണ്ചേരനാട്‌ എന്ന്‌ പതിറ്റുപ്പത്തില്‍ നച്ചൈളൈയാര്‍ ഈ വിധം പാടുന്നു; “വാനവരമ്പ നെന്‍പ കാനത്തുക്‌ കറങ്കിചൈച്ചിതടി പൊരിയരൈ പ്പൊരുന്തിയ ചിറിയിലൈ വേലം പെരിയ തോന്‍റും പുന്‍പുലം വിത്തും വന്‍കൈ വിളൈഞര്‍ ചിരുടൈ പല്പകടൊലിപ്പപ്പൂട്ടി നാഞ്ചിലാടിയ കൊഴുവഴി മരുങ്കിന്‍ അലങ്കു കതിര്‍ ത്തിരുമണി പെറു ഉമ്‌ അകന്‍കണ്‍ വൈപ്പിന്‍ നാടുകിഴ വോനേ” (പതി.6:8:12-19) കൂടാതെ വിളവിന്‌ ഒരുകാലത്തും കുറവുവരാത്ത നല്ല നിലങ്ങളുളള നാടാണ്‌ ചേര നാടെന്നും ഈ നിലങ്ങളില്‍ നിന്ന്‌ എന്നും മുടങ്ങാതെ വരുമാനം കിട്ടികൊണ്ടിരിക്കുന്നു വെന്നും നച്ചളൈമാര്‍ വിവരിക്കുന്നതിങ്ങനെയാണ്‌; “മാറാ അവിളൈയുള്‍ ആറാ അയാണര്‍” (പതി.6:10:8) കാടക്കെ പാടിയിന്മാര്‍ നാച്ചൈലെല്ലയാര്‍ പതിറ്റുപ്പത്തിലെ ആറാംപത്തില്‍ ചേരലാതന്റെ നാട്‌ അഴകുള്ളതാണെന്ന്‌ താഴെ കാണുംവിധം പാടിയിരിക്കുന്നു; “തുളങ്കുനീര്‍പ്പിയല കങ്കലങ്കക്കാല്‍ പൊര വിളങ്കിരും പുണരി ഉരുമെന മുഴങ്കും ASM ചേര്‍ കാനര്‍ കുടപുല മുന്നിക്‌ കുൂവറ്റുഴന്ത തടന്താള്‍ നാരൈ കുവിയിണര്‍ ഞാഴന്‍ മാച്ചിനെച്ചേക്കും വണ്ടിറൈകൊണ്ട കണ്‍കടര്‍പരപ്പില്‍ ആടുമ്പമല്‍ അടൈകരൈ അലപനാടിയ വടുവടുനുണ്ണിയര്‍ ഉരതൈ ഉഞറ്റും തൂവിരും പോന്തൈപ്പൊഴിലണിപ്പൊലിതന്തു (പതി.6:1.1-9) 145 ചേരലാത, ചെറുതിരകളിളക്കി മെല്ലെ മെല്ലെ അലയുന്ന വിശാലമായ നീര്‍പ്പരപ്പ്‌ ശക്തി യായി വീശിയ കാറ്റേറ്റ്‌ കലങ്ങി മറഞ്ഞതോടെ, കടലില്‍ തടിച്ചുയര്‍ന്ന തിരമാലകളോടെ ഇടിമുഴക്കത്തോടൊത്ത ആരവത്താല്‍ മുഖരിതമായ ചോലകള്‍ ധാരാളമുളള നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു ചെല്ലാന്‍ ഉദ്ദേശിച്ചു യാത്രയായ അങ്ങ്‌ മീന്‍ കവരുന്നതി നായി വള്ളങ്ങള്‍ തോറും അലഞ്ഞു തിരിഞ്ഞു ക്ഷീണിച്ച നീണ്ട കാലുകളോടു കൂടിയ ഞാറകള്‍, വണ്ടുകള്‍ മുരണ്ടു കൊണ്ടിരിക്കുന്ന പൂങ്കുലകള്‍ നിറഞ്ഞ ഞാഴൽ മരത്തിന്റെ കൊമ്പുകളില്‍ ചെന്നിരുന്നു വിശ്രമിക്കാറുളളതും, വിടരാറായ മൊട്ടുകളോടെ അടമ്പിന്‍ വള ളികള്‍ ഞെരുങ്ങി വളര്‍ന്നു കിടക്കുന്നതും ഈര്‍പ്പമുളള കരയില്‍ ഞണ്ടുകള്‍ ഇരതേടി ഞര ങ്ങവേ പതിഞ്ഞ കാല്പാടുകളെ മണല്‍ വാരിയെറിഞ്ഞു പാടേ മായ്ക്കുമാറു കാറ്റ്‌ വീശി കൊണ്ടിരിക്കുന്നതും ആയ കടല്‍ക്കരയിലെ മോഹനമായ കരിമ്പനഞ്ചോലയില്‍ എഴുന്നരു ളിയിരിക്കുമെന്ന്‌, ചേരനാട്ടിലെ നെയ്തല്‍നില സമൃദ്ധിയെ പറ്റി വര്‍ണ്ണിക്കുന്നു. കൂടാതെ ഇദ്ദേഹം തന്നെ മറ്റൊരു പാട്ടില്‍ തഴപ്പൂവ്‌ പൂത്ത്‌ സുഗന്ധം പരത്തുന്ന കട ലോരമുളളതും കുളിരണിഞ്ഞ കടല്‍ പരപ്പുമുളള ഐശ്വര്യത്തോടുകൂടിയ പുഷ്ടിനിറഞ്ഞ ആട്കോടപാട്‌ ചേരലാതഒന്റ്‌ ചേരനാടാണെന്ന്‌ മനസ്സറിഞ്ഞ്‌ പാടിയിരിക്കുന്നു. “നന്‍കലപെറുക്കൈ തുഞ്ചും പന്തര്‍ക് കമഴുന്താഴൈക്കാനലം പെരുന്തുറൈത്‌ തണ്‍കടര്‍ പടപ്പൈ നന്നാട്ടുപൊരുന” (പതി.6:5:4-6) ചേരനാട്ടിലെ കാട്‌, താഴ്വാരം, മല എന്നീ ഭുവിഭാഗങ്ങളില്‍ നിന്ന്‌ ധാരാളം വിഭവ ങ്ങള്‍ ലഭിക്കുന്നുവെന്ന്‌ പതിറ്റുപ്പത്തിലെ ആറാം പത്തില്‍ ഇര്രകാരം പാടപ്പെടുന്നു. “പല്വേറുവകൈയ നനത്തലൈ യീണ്ടിയ മലൈയവും കടലും പണ്ണിയം പകുക്കും” (പതി.6:9:14-15) സമൃദ്ധി നിറഞ്ഞ കാടുകളില്‍ ഒളിതിരളുന്ന പളുങ്കുകളോട്‌ ചേര്‍ന്ന്‌ ചുവന്ന പരുപരുപ്പന്‍ കല്ലുകള്‍ നിറഞ്ഞ മേടുകള്‍ അനേകം ഉളള നാടുകളാണ്‌ ആഴിയാതന്റെ ചേരനാടെന്ന്‌ കപി ലര്‍ ഈ വിധം വര്‍ണ്ണിക്കുന്നു; “വാന്‍ പളിങ്കുവിരൈ ഇര ചെമ്പരന്‍ മുരമ്പിന്‍ ഇലങ്കതിര്‍ത്തിരുമണി പെറുഉമ്‌ അകന്‍കണ്‍ വൈപ്പിന്‍ നാടുകിഴവോനേ” (പതി.7:6:18-20) മറ്റൊരു പാട്ടില്‍ സമൃദ്ധിയുടെ നാടിന്‌ നാഥനായാണ്‌ തകടുര്‍ എറിന്ത പെരും ചേരലിരു മന്പാമെറയെന്ന്‌ അരിചിത്‌ കിഴാര്‍ പാടുന്നു; “കണ്ടനെന്‍ ചെലുകുവന്തനെന്‍ കാല്‍ കൊണ്ടു കരുവി വാനന്തങ്ങളി ചൊരിന്തെന പരല്വിതൈ യുഴവിര്‍ ചില്ലോരാളര്‍ പനിന്തുറൈ പകനെന്‍റപ്പാങ്കുടൈത്തെരിയല്‍ 146 കഴുവുറു കലിങ്കങ്കടപ്പച്ചൂടി അകന്‍ കണ്‍ വൈപ്പിന്‍ നാടുകിഴവോയേ” (പതി.8:6:9-15) കാറ്റടിച്ചുയര്‍ത്തുന്ന തിരമാലകള്‍ തളളിയലച്ചു കൊണ്ടുവന്ന്‌ അടിയിക്കുന്ന മണല്‍ നിര ന്നതും കുളിര്‍മ്മയാര്‍ന്നതുമായ നാടുകള്‍ക്കെല്ലാം നാഥനായുളളവനാണ്‌ ഇളഞ്ചേരലിരുന്ചവൊ മറെയെന്നും അദ്ദേഹത്തിന്റെ നാട്‌ വിന്ധ്യപര്‍വൃതത്തിനും തെളിനീര്‍ നിറഞ്ഞ കടലാലും ചൂഴപ്പെട്ട വിസ്താരമേറിയ ദേശമാണെന്നും ഒപെരുംകുന്ററര്‍ കിഴാര്‍ പാടുന്നത്‌ ഇങ്ങനെയാണ്‌; “നൂണ്‍മണല അടൈകരൈ ഉടൈ തരുമ്‌ Mons HS പടപ്പൈ നാടു കിഴവോയേ” (പതി.9:8:40-42) “വൈയകമ്‌ മലര്‍ന്ത തൊഴിന്‍ മുറൈ യൊഴിയാതു കടവുട്‌ പെയറിയ കാനമൊടു കല്ലുയര്‍ത്തു തെന്‍ കടല്‍ വളൈ ഇയ മലര്‍തലൈ യുലകത്തുത്‌ തമ്പെയര്‍ പോകിയ ഒന്നാര്‍ തേയത്‌ ” (പതി.9:8:1-4) കാലം തെറ്റാതെ മഴപെയ്യുകയും, കാടുകളില്‍ പേടമാനുകള്‍ കൂട്ടം കൂട്ടമായി ആണ്‍മാ നുകളോടു ചേര്‍ന്നു നടക്കുകയും പറവകളും വണ്ടിനങ്ങളും മരക്കൊമ്പുകളിലിരുന്ന്‌ കോലാ ഹലത്തോടെ ശബ്ദം മുഴക്കുകയും കനികളും കിഴങ്ങുകളും ആളുകള്‍ എത്ര തിന്നാലും തീരാത്തവിധം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയും പശുവര്‍ഗ്ഗങ്ങള്‍ ഇളം പുല്ലുമേഞ്ഞു തുളളിച്ചാടി കളിക്കുകയും വരള്‍ച്ചയറിഞ്ഞിട്ടില്ലാത്ത നിലങ്ങള്‍ പലതരം ധാന്യങ്ങള്‍ വേണ്ട തിലധികമുളള സമൃദ്ധിയുടെ നാടാണ്‌ ചേരനാടെന്ന്‌ പതിറ്റുപ്പത്തില്‍ വിവരിക്കുന്നത്‌ ഇങ്ങനെ യാണ്‌; “വാനമ്പൊഴുതൊടുചുരപ്പക്കാനമ്‌ തോടുറു മടമാല്‍ ഏറു പുണര്‍ന്തിയലപ്‌ പുളളുമ്‌ മിഞിറുമ്‌ മാച്ചിനൈ യാര്‍പ്പപ്പ പഴനുമ്‌ കിഴങ്‌ കുമ്‌ മി-ചൈയറ വറിയാതു പുല്ലാല്‍ നിന്നിരൈ പുല്ലരുന്തു കളപ്പ്‌ പയങ്കടൈയറിയാ വളങ്കെഴുചിറപ്പിര്‍ പെരുപല്യാണര്‍ക്കൂലങ്്‌ കെഴുമ നന്‍ വപല്ലുഴി നടുവു നിന്റൊഴുകപ്‌ പല്വേലിരുമ്പൊറൈ!” (പതി.9:9:1-9) ഈ പാട്ടുകളില്‍നിന്ന്‌ ചേരനാട്‌ പഞ്ചനിലവ്യവസ്ഥയിലെ നാലു തിണകളുള്‍ക്കൊളളുന്ന നാടാണ്‌ എന്ന്‌ വ്യക്തമാണ്‌. ഈ തിണകളിലെ വിഭവങ്ങളാണ്‌ ചേരനാടിനെ സാമ്പത്തിക മായി ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്‌. പ്രകൃതിവിഭവങ്ങളാല്‍ സമ്പുഷ്ടമായ ഈ ചേരനാടിനെ കാണാന്‍ ചെല്ലുകയാണെങ്കില്‍ മരുത വയലുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന താമ 147 രപൂക്കളെയും നെയ്തല്‍ പൂക്കളേയും അതിനോട്‌ തൊട്ടുകിടക്കുന്ന വിളവേറിയ കാടുകള്‍ നിറഞ്ഞ മുല്ലനിലങ്ങളെയും അരുവികളുളള മലകളെയും കാണാമെന്ന്‌ പെരും കു൯റുര്‍ കിഴാര്‍ പതിറ്റുപത്തില്‍ താഴെകാണും വിധം വര്‍ണ്ിച്ചിരിക്കുന്നു; “ചെല്കുവൈയായിന്‍ വളളിതഴ്ത്താമരൈ നെയ്തലൊടരിന്തു മെല്ലിയല മകളിരൊല്‍ കുവനരിയലിക് കിളികടി മേവലര്‍ പുറവുതൊറുനു വലപ്‌ പല്പയ നിലൈ ഇയ കടറുടൈ വൈപ്പിന്‍ വെല്പോരാടവര്‍ മറമ്പുരിന്തു കാക്കും വില്പയിലിറുമിപ്പിറ്റ കടൂര്‍ നൂറി പേ എമ്മന്റെ പിറഴനോക്കിയവര്‍ ഓടറു കടുമുരണ്‍ തുമിയച്ചെന്‍റു വെമ്മുനൈതപുത്തകാലൈത്തന്നാട്ടു യാടു പരന്തന്ന മാവിന്‍ ആ പരന്തന്ന യാനൈയോന്‍ കുന്‍േറ്‌ (പതി.9:8:3-15) ചേരനാടിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെയാണ്‌ കവികള്‍ ഓരോ നിലങ്ങളുടെ പ്രത്യേകതകളിലൂടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. ഈ ഭൂമിശാസ്ത്രപരമായ സവി ശേഷതയക്ക്‌ കാരണം ചേരനാട്ടിലെ സവിശേഷമായ മഴയുടെ വരവാണ്‌. ഇന്നും ഈ നാടിനെ ്രത്യേകമായി സ്വാധീനിക്കുന്ന ഈ മഴയുടെ വരവിനെ പറ്റി സംഘം കൃതികളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. 4.4.2 NY പരുംകു൯റുര്‍ കിഴാര്‍ എന്ന കവി മഴയെ പറ്റിപ്പാടുന്നതിങ്ങനെയാണ്‌; “മീന്‍വയിന്‍ നിര്‍പ വാനവ്‌ വായ്പ്പ അച്ചറ്റേമ മാകിയിരുന്തീര്‍ന്തു ഇന്‍പമ്‌ പെരുകത്തോന്‍റി ത്തരതുണൈത്‌് തുറൈയിന്‍ എഞ്ചാമൈ നിറൈയക്കറ്റുക്‌” (പതി.9:10:1-4) അതായത്‌ മഴ പെയ്യേണ്ട കാലത്തു മഴ പെയ്യുമ്പോള്‍ ജീവരാശികള്‍ക്ക്‌ തുമ്പങ്ങള്‍ (വേദന കള്‍) അകലുന്നു. ഈ പാട്ടുപാടുപോലെ ജീവരാശികള്‍ക്കാനന്ദമുണ്ടാകുന്ന നാടാണ്‌ ചേര നാട്‌. കാലപ്പിഴകൂടാതെ കാര്‍ക്കൊണ്ടല്‍ മാസംതോറും മുമ്മൂന്നു മഴ വീതം പൊഴിക്കുകയും നിലങ്ങളെല്ലാം വിളവ്‌ സമൃദ്ധി നേടിയിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന്‌ ചേരനാടിനെ ക്കുറിച്ച്‌ കപിലര്‍ ഇപ്രകാരം പാടുന്നു; “അചൈവില്‍ കൊള്‍കൈയ രാകലിന ചൈയാതു 148 ആണ്‍ടോര്‍ മന്‍റവിമ്‌ മണ്‍കെഴുഞാലം നിലമ്പയമ്‌ പൊഴിയച്ചുടര്‍ ചിനന്തണിയ” (പതി.7:9:10:12) മഴ നന്നായി പെയ്യുന്നതുകൊണ്ട്‌ മരങ്ങള്‍ തിങ്ങി നിറഞ്ഞ്‌ വളര്‍ന്നിരിക്കുകയും കൃഷി യിടങ്ങള്‍ നൂറുമേനി വിളഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന്‌ നമിഞെയിലെ കുറിഞ്ഞി പാട്ടില്‍ പാടിയിരിക്കുന്നതിങ്ങനെയാണ്‌; “...പെരുമ്പുയല്‍ മൊഴിന്ത തൊഴില എമിലി തെര്‍കു എര്‍പ്പുതുറങ്കും അര്‍ചിറക്‌ കാലൈയും അരിതേ, കാതലര്‍പ്‌ പിരിതല്‍ ഇന്‍റുചെല്‍ ഇളൈയാര്‍ത്‌ തരുഉമ്‌ വാടൈയൊടു മയങ്കു ഇതഴ്‌ മഴൈക്കണ്‍പയത്തദുതേ” (നറ്റി.5:5-9) മറ്റൊരു പാട്ടില്‍, ശ്രരുക്കളുടെ മേല്‍ക്ക്‌ അമ്പ്‌ എയ്യുന്നതു പോലെ കൃഷിയിടത്തില്‍ ശക്തി യായി മഴത്തുളളികള്‍ വന്നു പതിക്കുന്നുവെന്ന്‌ കപിലര്‍ പാടുന്നു; “എഴാഅ അകലിന്‍ എഴില്‍നലന്‍ തൊലൈയ അഴാഅ തീമോ നൊതുമലര്‍ തലൈയേ! എനല്‍ കാവലര്‍ മാ വീഴ്ത്തുപ്‌ പറിത്ത മകഴി അന്നചേയരി മഴൈക്തണ്‍” (നറ്റി.13:1-4) നാച്ചി? നിയമങ്കിഴാരുഒടെ കുറിഞ്ഞിപ്പാട്ടിൽ പുലര്‍ക്കാലത്തില്‍ പെയ്ത മഴയില്‍ കാട്ടാറുക ളെല്ലാം നിറഞ്ഞ്‌ കവിഞ്ഞൊഴുകുന്നുവെന്ന്‌ പാടിയിരിക്കുന്നു; “നാള്‍മഴൈ തലൈഇയ നല്‍നെടുങ്ങ്‌ കുന്‍റത്തു, വാല്‍ കടല്‍ തിരൈയിന്‍ ഇഴിതരും അരുവി” (നറ്റി.17:1-2) മറ്റൊരു കുറിഞ്ഞിപ്പാട്ടിൽല്‍ വൈകുന്നേരം പെയ്യുന്ന വേനല്‍ മഴയെ, നെല്‍ ചെടികള്‍ വാടി നില്‍ക്കുന്ന സമയങ്ങളില്‍ പെയ്യുന്ന വൈകുന്നേര മഴ എന്ന്‌ പാടിയിരുന്നു; “പീളൊടു തിരങ്കിയ നെല്ലിര്‍ക്കു നള്‍ എന്‍ യാമത്തു മഴൈതൊഴിന്‌ താങ്കേ.” (നറ്റി.22:10-11) ൭എയ്യുര്‍ കുമാരന്മാർ പാടിയ കുറിഞ്ഞിപ്പാട്ടില്‍ ചേരനാട്ടിലെ ദിവസം മുഴുവന്‍ പെയ്തുകൊ ണ്ടിരിക്കുന്ന മഴയെപ്പറ്റി പരാമര്‍ശിക്കുന്നതിങ്ങനെയാണ്‌. 149 “മാരി നിന്‍റ ആര്‍തുരുള്‍ നടുനാള്‍ അരുവി ഇടുക്കത്തു ഇരുവേല്‍ എന്തി” (നറ്റി. 334:6-7) കുറൃങ്കുമാരനാര്‍ പാടിയ കുറുഞ്ഞിപ്പാട്ടില്‍ മഴ പെയ്ത്‌ കുതിര്‍ന്ന മണ്ണില്‍ പൊഴിഞ്ഞു വീണുകിടക്കുന്ന പൂക്കളെയും മറ്റും വര്‍ണ്ണിച്ചിരിക്കുന്നു; “വിഴുന്ന്ത മാരിപ്‌ പെരുന്‍തണ്‍ ചാറല്‍ ചൂതിര്‍ക്‌ ചൂതഇത്തു അലറി നാറും മാതര്‍ വണ്‍ടിന്‍ നയവരും തീമ്കുറല്‍” (നറ്റി.224:1-3) ഈ വിവരണങ്ങളില്‍ നിന്ന്‌ ചേരനാട്ടിലെ മഴയുടെ ്രത്യേകതകളെയും സനന്ദര്യത്തെയും വിശദമായി വ്യക്തമാകുന്നു. കുറുന്തൊകൈയിലെ 47, 72 എന്നീ പാട്ടുകളും ഐങ്കുറുനൂ റിലെ 207, 220 എന്നീ പാട്ടുകളും കലിത്തൊകൈയിലെ 39, 48, 59 എന്നീ പാട്ടുകളും അകനാ ന്നൂറിലെ 12-ാം പാട്ടും ഈ വിധം ചേര നാട്ടിലെ മഴയുടെ ഗ്രത്യേകതകളെ പറ്റി സമാന സൂചനകള്‍ നല്‍കുന്നവയാണ്‌. പ്രകൃതിയുടെ അനുകൂലാവസ്ഥയില്‍ നിന്നുടലെടുത്ത കാര്‍ഷിക വ്യവസ്ഥയാണ്‌ ചേരനാട്ടിലുണ്ടായിരുന്നത്‌ കാലം തെറ്റാതെയും നല്ലവണ്ണം പെയ്യുന്ന മഴയായിരുന്നു ചേരനാടിന്റെ കാര്‍ഷിക സംസ്ക്കാരത്തിന്റെ ആധാരശിലകളില്‍ ഒന്ന്‌. 4.4.3 കൃഷി ഈ വിധമുളള പ്രകൃതിയുടെ അനുകൂലമായ അവസ്ഥയാണ്‌ ചേരനാട്ടിലെ പ്രധാന പ്പെട്ട സാമ്പത്തിക ഉറവിടം കൃഷിയായതും കാര്‍ഷിക സംസ്കൃതിയിലധിഷ്ഠിതമായ ഒരു ഭരണം ചേരനാട്ടിലുണ്ടായതും ജനങ്ങളുടെ ജീവിതമാര്‍ഗ്ഗോപാദി എന്ന നിലയില്‍ നിന്ന്കവിഞ്ഞ്‌ കൃഷി രാജ്യസമ്പത്തായി മാറിയിരുന്നു. “സേനയെ കലപ്പയാക്കിക്കൊണ്ട്‌ ശ്രതു സൈന്യമാകുന്ന നിലത്തെ ഉഴുതു ശരിപ്പെടുത്തുന്ന ഉഴവനേ”എന്ന്‌ കവിയെക്കൊണ്ടു; “പലല്‍്കളിറ്റുത്തൊഴുതിയൊടു വെല്ക്കൊടിനുടങ്കും പടൈയേരുഴവാ” (പതി.2.4:14-17) എന്ന്‌ പാടിക്കണമെങ്കില്‍ കൃഷിക്ക്‌ ചേരനാട്ടില്‍ അത്രയും പ്രാധാന്യം കൈവന്നിരി ക്കണം. വനം വെട്ടിമാറ്റി ചുട്ടുകരിച്ചാണ്‌ കൃഷിയിടം ഒരുക്കിയിരുന്നത്‌. വേടന്മാര്‍ ചുട്ടുകരിച്ച സ്ഥലത്ത്‌ നല്ല പോലെ ഉഴുതുമറിച്ച വിശാലമായ കൊല്ലിയില്‍ മലനെല്ല്‌ വിതക്കുന്നുവെന്ന്‌ പെരുഞ്ചിത്തിരന്നാര്‍ പാടുന്നത്‌ ഇര്രകാരമാണ്‌; “കരിപുനമയക്കിയ വകല്‍ കട്‌ കൊല്ലൈ ഐവനം വിത്തിമൈയുറക്കവിനി” (പുറം. 159:16-17) 150 ഇങ്ങനെ വെട്ടിത്തെളിച്ച ഭൂമിയില്‍ വിത്തു പാകാനായി ഉത്സാഹിക്കുന്ന ഉഴവര്‍ കഴുത്തിലെ മണികള്‍ കിലുങ്ങുമാറ്‌ കൊഴുത്ത കിടാക്കളെ പൂട്ടി ഉഴുന്നു; “ചീരുടെ പല്പകടൊലിപ്പപ്പുട്ടി നാഞ്ചിലാടിയ കൊഴു വഴി മരുങ്കിന്‍” (പതി.6:8:16-17) കൂടാതെ പന്നിക്കുട്ടികള്‍ തേറ്റകള്‍ കൊണ്ടു കുത്തിയളക്കി ചേറാക്കിയതിനാല്‍ ഉഴവല്‍ നടത്തേണ്ട ആവശ്യമില്ലാതെ വിത്തുപാകിയ നിലങ്ങളെ പറ്റിയും വിവരിച്ചിരിക്കുന്നു; “ഏറുപൊരുത ചെറിവുഴാതു വിത്തുന്നു” (പതി.2:3:2) നെല്ലുമാശ്രമല്ല തിനയും അവരയും കൃഷിചെയ്തിരുന്നതായി, “ചിറുതിനൈ കൊയ്ത ഇരുവിവെണ്‍കാല്‍ കായ്ത്ത അവരൈപ്‌ പരുകിളി കടിയും യാണര്‍” (ഐകങ്കു. 286:1-3) എന്ന പാട്ടില്‍ നിന്നും മനസ്സിലാക്കാം, തിനകൃഷി ചെയ്ത്‌ ബാക്കിയുള്ളക്കറ്റയില്‍ പടര്‍ന്നിരിക്കുന്ന അവര കായ്‌ കൊത്തിതിന്നുന്ന കിളികളുള്ള മലനാട്ടുനാഥ എന്ന്‌ ചേരാനാ ട്ടിലെ കൃഷിരീതിയെ പറ്റിപാടുമ്പോള്‍, തിനകൃഷിചെയ്ത സ്ഥലത്ത്‌ കറ്റമാറ്റതെ അമരകൃഷി ചെയ്യുന്നുവെന്നും ഇത്‌ രണ്ടും മാറി മാറി കൃഷിചെയ്യുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധി ക്കുകയും അതോടൊപ്പം വിളവ്‌ കൂടുകയും ചെയ്യുന്നുവെന്ന്‌ മനസ്സിലാക്കാം. നല്ല വിളകള്‍ക്കുവേണ്ടി ജലസേചനവും നടത്തിയിരുന്നു. കൃഷിക്കുവേണ്ടി ജലസേ ചനവും വെള്ളം കെട്ടി വെള്ളം തടഞ്ഞു നിറുത്തി ചെറിയ ചിറകള്‍കെട്ടിനിര്‍ത്തുകയും ചെയ്തിരിന്നുവെന്ന്‌ അകനാനുറിലെ കുറിഞ്ഞി തിണയിലെ ഈ പാട്ടില്‍ നിന്നു വ്യക്തമാ ണ്‌. “ഉപ്പ്ച്ചിറൈ നില്ലാ വെള്ളം പോല്‍” (അകം.208:19) കൂടാതെ പതിറ്റുപ്പത്തിലെ മരുതമരങ്ങളെ ചുവടോടെ പിഴുതു മറിച്ചുകൊണ്ട്‌ നുരയും പതയുമായി ചെന്നിറത്തില്‍ പാഞ്ഞുവരുന്ന പെരുവെള്ളം അണക്കെട്ടുകളെ നശിപ്പിക്കാതി രിക്കുന്നതിനു വേണ്ടി യത്നിക്കുന്നവരുടെ ആരാവാരത്തില്‍ ചേര്‍ന്ന്‌ ഉത്സാഹം (്പകടിപ്പി ക്കുകയും ചെയ്യുന്ന ചേരരാജാവ്‌ എന്ന്‌ “..മരുതമുതല്‍ പടക്കൊന്‍റു- വെണ്ടലൈച്ചെമപുനല്‍ പരന്തുവായ്‌ മികുക്കും പല ചൂഴ്പതപ്പര്‍ പരിയ വെള്ളത്തുച്‌ ചീറൈകൊള്‍ പൂചിലര്‍ പുകന്‍റ വായം” (പതി.3:10:16-19) 151 എന്ന്‌ ഈവിധം പാടുമ്പോള്‍ ജലസേചന സനഈകര്യത്തെകുറിച്ചുള്ള ചിശ്രം കൂടുതല്‍ വ്യക്തമാകുന്നു. കൂടാതെ പൊയ്കളിലെ ചിപ്പുകള്‍ വഴിയായി വെള്ളമൊലിച്ചുണ്ടാകുന്ന ചാലുകളില്‍ ഞെരുങ്ങി നില്‍ക്കുന്ന നൈല്‍പ്പുക്കള്‍ എന്ന വര്‍ണ്ണനയില്‍ നിന്ന്‌ വെള്ളം തടഞ്ഞുനിര്‍ത്തി ജലസേചനത്തിനുപയോഗിച്ചിരുന്നുവെന്ന്‌ വ്യക്തമാണ്‌; “പൊയ്കൈ വായിര്‍ പുനല്‍പൊരു പുതവിന്‍” (പതി. 3:7:9) പൊരുനൈ നദിയില്‍ നിന്നുള്ള ജലം കൃഷിയോഗ്യമായ ഭൂമിയിലേക്ക്‌ തിരിച്ചു വിടു ന്നതുകൊണ്ടുണ്ടാകുന്ന കൃഷിയുടെ വളര്‍ച്ച ചേരനാടിന്റെ സാമ്പത്തിക ഭദ്രതയെ സ്വാധീനി ചിരുന്നുവെന്ന്‌ പുറനാനുറിലെ ഈ പാട്ടില്‍ നിന്നും വ്യക്തമാണ്‌ ; “കല്ലെന്‍ പൊരുനൈ മണലിനു മാങ്കട്‌ പല്ലുര്‍ ചുറ്റിയ കഴനി എല്ലാം വിളൈയുനെല്ലിനു പലവേ” (പുറം. 387:34-36) ഇപ്രകാരം വിളഞ്ഞുനില്‍ക്കുന്ന വയലുകളിലെ നെല്ല്‌ കൊയ്തെടുത്ത്‌ ചുറ്റും ഞെരുങ്ങി വളര്‍ന്നു നില്ക്കുന്ന കരിമ്പുകള്‍ വെട്ടി അവയുടെ ചാറും പാകപ്പെടുത്തിയ രുചികൂടിയ പാക്കും കഴിക്കുന്നവരെ പതിറ്റുപ്പത്തില്‍ ഇങ്ങനെ വര്‍ണിക്കുന്നു; “... നെല്മിക്കു അറൈയുറു കരുമിപിന്‍ തിയേറ്റിയാണര്‍” (പതി. 8:5:5-6) “നെല്‍ അരി തൊഴുവര്‍ കൂര്‍വാള്‍ ഉനൈ” (നറ്റി. 2:9:22) സ്ത്രീകളും പുരുഷന്മാരും പാടത്ത്‌ പണിയെടുത്തിരിന്നുവെന്നും കൊയ്ത നെല്‍കുറ്റയില്‍നിന്ന്‌ അരിമണികളെ വേര്‍തിരിച്ചെടുക്കാന്‍ കാളകളെ ഉപയോഗിച്ചിരുന്നുവെന്നും ഈ പാട്ടില്‍ നിന്ന്‌ വ്യക്തമാണ്‌; “...അരിന്തു ചെറുവിനൈ മകളിർ മലിന്തവൈക്കൈപ്‌ പരൂ ഉപ്പകടുതിര്‍ത്തമെന്‍ ചെന്നെല്ലിന്‍” (പതി.8:1:2-4) വിളവെടുപ്പ്‌ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. കരിമ്പുകളെ വെട്ടിയും അവയുടെ തടങ്ങളില്‍ വിടര്‍ന്നു നില്ക്കുന്ന പലതരം പൂക്കളെ ഇറുത്തും നടത്തുന്ന ആഘോഷങ്ങളെ പറ്റി പാട്ടുകളില്‍ സൂചനയുണ്ട്‌; 152 “കാലമന്‍റിയും കരുമ്‌ പുറത്തൊഴിയാതു അരികാല വിത്തുപ്പലപൂവിഴവിന്‍” (പതി.3.10:14-15) വിളഞ്ഞുനില്കുന്ന പാടത്തുനിന്ന്‌ കിളിയെ ഓടിക്കാനായി പാട്ടു പാടിയും തടു എന്ന ഉപകരണം വായിച്ചുകൊണ്ടും നടക്കുന്ന പെണ്ണുങ്ങളും ഉഴവരും ഈ കാര്‍ഷിക വ്യവ സ്ഥയുടെ ഭാഗമാണ്‌; “മെല്ലിയല്‌ മകളിരൊല്‍കുവനരിയലിക്‌ കിളികടി മേവലര്‍ പുറവുതൊനുപലവ്‌” (പതി.8:8:5-6) “പുനവര്‍ തട്ടൈ പുടൈപ്പിനയല തിറ കതിരലമരു കഴിനിയും പിറങ്കുതിച്ചേര്‍പ്പിനും പുള്ളൊരുങ്കെഴുമേ” (പുറം. 49:4-6) കുടാതെ നെല്പാടങ്ങളെ വന്യമ്ൃഗങ്ങളില്‍ നിന്ന്‌ സംരക്ഷിക്കാന്‍ വേണ്ടി തീകാ ണിച്ചു അവയെ നെല്പാടത്തു നിന്നു അകറ്റുകയും കാട്ടില്‍ നിന്നും പാടങ്ങളിലേക്ക്‌ വരുന്ന ആനകളെ കവണവെച്ച്‌ കല്ലെറിഞ്ഞ്‌ ഓടിച്ചിരുന്നതായും ഈ പാട്ടുകള്‍ പറയുന്നു; “ഐവനങ്കാവലര്‍ പെയ്തിീിനന്തിന്‍” (പുറം. 172.6) “ഏറ്റുക പുകലെയേയാക്കുക ചോറേ കള്ളുങ്കുറൈ പടലോമ്പുക വെള്ളിഴൈവ്‌” (പുറം.172:1-2) ഇപ്രകാരം ഭൂര്രകൃതിയുടെയും കാലാവസ്ഥയുടെയും അനിയോജ്യതക്കനുസരിച്ച്‌ വ്യവസ്ഥാപൂര്‍ണ്ണമായ കാര്‍ഷിക വ്യവസ്ഥ സംഘകാലജനങ്ങള്‍ രൂപം നല്‍കിയിരുന്നു. മറ്റ്‌ തമിഴകദേശങ്ങളില്‍ നിന്ന്‌ വൃത്യസ്തമായി പ്രകൃതി ഒരുക്കിയ സാഹചര്യം ചേരനാട്‌ മികച്ച രീതിയില്‍ ഉപയോഗിച്ചു എന്നാണ്‌ ഈ പാട്ടുകള്‍ നല്കുന്ന സൂചന. കൂടാതെ കാര്‍ഷികേത രമായ വിളവുകള്‍ ചേരനാടിനെ പ്രത്യേകതയായിരുന്നു. ചേരനാട്ടില്‍ എങ്ങുനിന്നും ചക്കയും പഴങ്ങളും (myrobalan) കിട്ടുമെന്ന്‌ ഐങ്കുറുന്നൂുറില്‍ ഈ വിധം പാടുന്നു: “അത്തപ്പലവിന്‍ വെയില്തിന്‍ ചിറികായ്‌ അരുഞ്ചുരഞ്ഞ്‌ ചെല്‍വോല്‍ അരുന്‍തിനര്‍ കഴിയൂ.” (ഐകങ്കു.351:1-2)) കൂടാതെ ചേരനാട്ടില്‍, ആകൃതിയില്‍ മുട്ടപോലെ നീണ്ടതും ഉള്ളില്‍ മധുരരസവും നിറഞ്ഞ 153 മരത്തിന്റെ തടിയിലും കൊമ്പുകളിലും ചേര്‍ന്ന്‌ തുങ്ങിക്കിടക്കുന്നതുമായ ഫലങ്ങള്‍ വഴിയാ ശ്രക്കാരായ നമ്മുടെ വിശപ്പും ദാഹവും തീര്‍ത്ത്‌ നമ്മളില്‍ ഉന്മേഷം ഉളവാക്കുമെന്ന്‌ ചക്കയെ പറ്റി കാക്കച്ഛാടിന്നിയാര്‍ നച്ചെള്ളയ്മാര്‍ പതിറ്റുപ്പത്തില്‍ ഇ്രകാരം പാടുന്നു; “അഞ്ചേറമൈന്ത വുണ്‍ടൈ വിളൈ പഴമ ആറുചെല്മാക്കാട്ട കോയ്തകൈ തടുക്കുമ്‌” (പതി.6.10:5-6) കൂടാതെ ചാഞ്ഞ പ്ലാവിന്റെ മൂട്ടിൽ തൂങ്ങുന്ന ചെറുചുളകളുള്ള വലിയ ചക്കക്കുലകളെയും കുരുമുളകിനെയുംപറ്റി പെരുമ്പാണറ്റുപ്പടയില്‍ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്‌; “തടവുനിലൈപ്‌ പലവിന്‍ മുഴുമുതര്‍ കൊണ്ട ചിറചുളൈപ്പെരുമ്‌ പഴങ്ങ്‌ കടുപ്പ മിരിയര്‍ പുണര്‍പ്പൊറൈ താങ്കിയ വടുവാഴ്നോര്‍പുറത്‌” (പെരു. 112-114) മറ്റൊരു പാട്ടില്‍ ഉരലൊത്ത കാലും മലയൊത്ത വണ്ണവുമുള്ള ആനയുടെ ഉടല്‍പോലെ ഉരുണ്ട കടയോടുകൂടിയ തെങ്ങിന്റെ ഉണങ്ങിയ മടലോല പാകപ്പെടുത്തി മിടഞ്ഞു കെട്ടിമേഞ്ഞ കുടിയിടങ്ങള്‍. മുറ്റത്തിനുചുറ്റും മഞ്ഞള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. പരിമളം പരത്തുന്ന പൂന്തോട്ടവും പച്ചിലപ്പടര്‍പ്പുകളും. ഓരോ തോപ്പിനിടയിക്കും ്രത്യേകം വളപ്പുകള്‍. തെങ്ങിന്‍ കൃഷിയുള്ള ഈ കര്‍ഷകരുടെ ഭവനത്തില്‍ ചെന്നുകയറുകയാണെങ്കില്‍ കടക്കൊമ്പില്‍ കായ്ചപ്ലാവിന്റെ ചുളമുറ്റിയ വലിയ ചക്കപ്പഴവും താഴെ വീഴാതെ പിരിച്ചെടുത്ത തൈത്തെങ്ങിന്റെ ഇളനീരും ആദ്യമേകിട്ടും. പിറകേ ആനകൊമ്പിനു സാദൃശവും കുലയില്‍ നിന്നുതന്നെ മൂത്തുവിളഞ്ഞതും തൊലി ഉരിഞ്ഞതുമായ ഏത്തപ്പഴവും പനങ്കരിക്കും മറ്റുമധുരഭോജ്യങ്ങള്‍ തിന്ന്‌ തിന്ന്‌ മതിയാകുമ്പോള്‍ മുളവന്ന മൂത്തകണ്ടിച്ചേമ്പും കിഴങ്ങുകളും പുഴുങ്ങിയത്‌ വേറെയും കഴിക്കാം. പകല്‍ തകര്‍ത്തുപെയ്യുന്ന മഴയെപ്പോലെ തടിയുരുണ്ട കമുകിന്‍ തോട്ടം അതിനു സമീപം തെങ്ങുംകൂട്ടും അതിന്മേല്‍ മൂത്തു മുഴുപ്പുള്ള നാളികേരങ്ങള്‍ കുലകുത്തിക്കിടക്കുന്നു. പുതിയ പാന്ഥന്മാരുടെ കൊടിയ വിശപ്പകറ്റാന്‍, ചോറ്റുകലം കുലങ്ങുമാറ്‌ കരിക്കിന്‍ കുല വെട്ടിയിടുന്നു. എന്ന്‌ ചേരനാടിനെപ്പറ്റി ഇ്ര്പകാരം കടിയലൂര്‍ രൃദന്‍കണ്ണന്നാര്‍ പാടുന്നു; “കുന്‍റുഴ്യനൈ മരുങ്കുലേയ്ക്കുമ വണ്ടോട്ടുത്തെങ്കിന്‌ വാടുമടല്‍ വേയ്നത മഞ്ചുള്‍ മുന്റില്‌ മണനാറു പടപ്പൈത് തണ്ടലൈയുഴവര്‍ തനിമനൈച്ചേപിന്‌ വീഴില്‍ താഴൈക്കുഴവിത്തിനീര്‍ക്‌ കവൈമുലൈയിരുമ്പിടിക്കവുള്‍ മരുപ്പേയ്കുവ്‌ കുലൈ മുതിര്‍ വാഴൈ ക്കൂനിവെണ്‍ പഴമ 154 തിരളരൈവെണ്ണൈനുങ്കൊടു പിറവുമ തീപ്പല്‍ താരമുനൈയിറ്‌ ചേമ്പിന്‍ മുളൈപ്പുറമുതിര്‍ കിഴങ്കാര്‍ കുവിറ്‌ പകര്‍പെയ്ല മഴൈ വീഴ്തന്നവാത്താട്‌ കമുകിന്‌ പുടെ ചുഴ്തെങ്കിന്‍ മുപ്പുടൈത്തിരള്‍കായ്‌ ആറു ചെലവ്മ്പലര്‍ കായ്പചിതിരച് ചോറടുകുഴിചിള്ളക വീഴും വീയായാണര്‍ വളങ്്‌ കെഴു പാക്കത്തുപ്പ്‌ പന്മരനീളകെടപ്‌ പോകിനന്നകര്‍” (പെരു.352-366) ഈ പാട്ടിലെ വിവരണത്തില്‍ നിന്ന്‌ സംഘകാല ചേരനാടും കേരളവും തമ്മിലുളള ബന്ധം എപ്രകാരമെന്ന്‌ വ്യക്തമാണ്‌. ഈ വിവരണങ്ങള്‍ ഒട്ടും തന്നെ നമുക്ക്‌ അന്യമല്ല. ചന്ദനമരങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്ന നാടാണ്‌ ചേരനാടെന്ന്‌ പതീറ്റുപ്പത്തില്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്‌; “ചന്തം പൂഴിലൊടുപൊങ്കുനരൈ ചുമന്തു” (പതി. 9:7:2) കൂടാതെ ചേരനാടിന്റെ പ്രത്യേകതയായ മലകളില്‍ നിന്നും സമ്വത്ത്‌ ലഭിച്ചിരുന്നുവെന്ന, “പാറക്കെട്ടുകളുള്ള പരപ്പേറിയ കാടുകളില്‍ നിന്ന്‌ ഒളിതിരളുന്ന സ്വര്‍ണ്ണം, വ്രജം എന്നിവ പെറുക്കിയെടുക്കാറുളള നാടാണ്‌ ചേരനാട്‌ എന്ന്‌ പാല ഗയതമന്ാര്‍ ഇങ്ങനെ പാടുന്നു; “കല്ലുയര്‍ കടത്തിടൈക്കതിര്‍മണി പെറുളമ്‌” (പതി.3:1:22) “പൊന്‍പടു മരുങ്കിന്‍ മലൈഇറന്‍ തോരേ” (അകം. 3:1:22) സമുദ്രവിഭവംകൊണ്ടും ചേരരാജ്യം സമ്പുഷ്ടമായിരുന്നുവെന്ന്‌ നിരവധി പാട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. പരതവര്‍ മീന്‍ പിടിക്കുന്നതിനെപറ്റിയും ശംഖ്‌ മുത്ത്‌ എന്നിവ വ്യാപാരം ചെയ്യുന്നതിനെ പറ്റിയും “പഴന്തിമില്‍ കൊന്‍റ പുതുലൈപ്‌ പരതവര്‍” (അകം.10;10) “മീന്‍കൊള്‍ പരതവര്‍ കൊടുന്‍തിമില്‍ നളിചുടര്‍” (അകം.65:11) “വളൈപടു മുത്തം പരതവര്‍ പകരും” (6G) >). 195.1) 155 എന്നീ പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌. ഇതുമാര്തമല്ല അഭ്യന്തര വാണിജ്യത്തില്‍ ഉപ്പ്‌ ്രധാന ഉല്‍പ്പന്നമായിരുന്നുവെന്നും നിണ്ടനെയ്തല്‍നിലത്തോടുകൂടിയ ചേരനാട്ടില്‍ സുലഭമായിരുന്ന ഉപ്പ്‌ കൊടുത്ത്‌ നെല്ല്‌ വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ മറ്റ്‌ വിഭവങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഉപ്പ്‌ ഉപയോഗിച്ചിരുന്നു. “തിമ്പൊഴി വെള്‍ ഉപ്പുച്‌ ചിതൈതലിന്‍,ചിനൈഇ കഴനി ഉഴവരൊടു മാറു എതിര്‍ത്തു മയങ്കി” (അകം. 366:7-8) “തെണ്‍കഴി വിളൈന്‍ത വെണ്‍കല്‍ ഉപ്പിന്‍ കൊളൈ ചാറ്റിയ കൊടുനുക ഒഴുകൈ” (അകം. 159:1-2) സമുഗ്രവാണിജ്യത്തിലൂടെ കയറ്റുമതിചെയ്തിരുന്ന സുഗന്ധദദവ്യങ്ങളിലൂടെയാണ്‌, പ്രകൃതിയുടെ സവിശേഷമായ അനുകുലവസ്ഥകളാല്‍സമൃദ്ധമായ ചേരനാട്‌ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത. സമുഗ്രവാണിജ്യം ചേരനാടിന്റെ ഗ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു. ഇതേപ്പറ്റിയും നിരവധി പരമര്‍ശങ്ങള്‍ പഴന്തമിഴ്‌ പാട്ടുകളില്‍ കാണാം. ചേരനാട്ടിലെ കുരുമുളകും ദന്തനിര്‍മ്മിത വസ്തുക്കള്‍ക്കും പാശ്ചാത്യ നാടുകളില്‍ നല്ല വില ലഭിച്ചിരുന്നുവെന്ന്‌; “ഇരങ്കുനീര്‍പ്പ്‌ പരപ്പിന്‍ കാനല്‍ അമ്പെരുന്തുറൈ തന്മകരു നന്‍കലം ചിതൈയന്താക്കും” (അകം 152:6-7) സ്വര്‍ണ്ണമായിരുന്നു ്പധാനപ്പെട്ട അന്തര്‍ദേശീയ വ്യപാരത്തിന്‌ ഉപയോഗിച്ചി രുന്നവസ്തു. തദ്ദേശീയമായിനിര്‍മ്മിച്ച കപ്പലുകളും വിദേശവ്യാപാരത്തില്‍ പങ്കെടുത്തി രുന്നുവെന്ന്‌ പാട്ടുകളില്‍ സൂചനകളുണ്ട്‌; “പെരുങ്കടല്‍ നീന്തിയ മരമ്ലിയുറുക്കും പണ്ണിയ വിലൈഞര്‍പോലെപ്പുണ്ണാരിളവ്‌” (പതി. 8:6:4.5) “...ചേരലര്‍ ചുള്ളിയും പോരിയാറ്റ്‌ വെണ്‍നുരൈ കലങക യവനര്‍ തന്ത വിനൈ മാണ്‍ നന്‍കലം പൊന്നൊടു വന്തു കറിയൊടു പെയറും വഴം കെഴും മുസിരി” (അകം.149:7-11) 156 കൂടാതെ കാനലം പെരുംതുറൈ എന്ന ചേരതുറമുഖത്ത്‌ വിദേശകപ്പലുകള്‍ വന്ന്‌ സ്വര്‍ണ്ണം കൊടുത്തുകൊണ്ട്‌ കുരുമുളകും മറ്റ്‌ വിഭവങ്ങളും കൊണ്ടും പോകുന്നതിനെപറ്റി അകത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു; “ഇരങ്കുനീര്‍പ്‌ പരപ്പിന്‍ കാനല്‍അമ്‌ പെരുന്തുറൈ തന്മതരു നന്‍കലക്‌ ചിതൈയത്‌ താകകുമ്‌” (അകം. 152:6-7) പരണരുടെ പാട്ടില്‍ നിന്ന്‌ ഇതിന്റെ ചിത്രം കുറച്ചുകൂടി വ്യക്തമാകും, കപ്പലുകള്‍ കൊണ്ടുവന്ന പൊന്‍ പൊരുളുകളും തോണികള്‍ വഴി കിട്ടുന്ന വിഭവങ്ങളും കരയില്‍ നിന്നു കിട്ടുന്ന വിഭവങ്ങളും ചേര്‍ത്ത്‌ പൊന്‍മാലയണിഞ്ഞ കുട്ടുവന്റെ മുഴങ്ങുന്ന കടലാകുന്ന മിഴാവോടു കൂടിയ മുചറി നഗരത്തിനു തുല്യമായ ശ്രേയസ്കരമായ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നു സന്തോഷപൂര്‍വ്വം കൊടുത്താലുംമെന്ന്‌ പരണര്‍ വിവരിക്കുന്നതിങ്ങനെയാ ണ്‌; “കലന്തന്ത പൊര്‍ പരിചം കഴിത്തോണിയാര്‍ കരൈ ചേര്‍ക്കുന്നു മലൈത്താരവും കട്റ്റാരവും തലൈ പ്പെയ്തുവരുനര്‍ക്കീയും പുനലങ്കള്ളിന്‍ പൊലന്താര്‍ക്കുട്ടവന്‍ മുഴങ്കുകടന്‍ മുഴുവിന്‍ മുചിറിയിന്ന നലഞ്ചാല്‍ വിഴുപ്പെറ്റുകള്‍ പണിന്തുവന്തുകൊടുപ്പിനം” (പുറം. 343:5-11) “അരുങ്കലി വങ്കം തിചൈതിരിന്താങ്കു മൈയണിന്തെഴു തരുമായിരും പറ്റോല്‍” (പതി.6:2:3-4) വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വഴി ഏതൊക്കെ ഉത്പന്നങ്ങളാണ്‌ കൈമാറ്റം ചെയ്തിരുന്നുവെന്ന്‌ വ്യക്തമായ സൂചനകളൊന്നും ലഭിക്കുന്നില്ലെങ്കിലും പാവവിളക്കുകള്‍, മദ്യം,കുതിര,എന്നിവ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്തിരുന്നുവെന്ന്‌ പത്തുപാട്ടില്‍ നിന്ന്‌ വ്യക്തമാണ്‌. “യവനര്‍ ഇയറ്റിയ വിനൈമാണ്‌ പാവൈ” (നെടു.101) “പാവൈ വിളക്കാര്‍ പരൂ ഉച്ചുടര്‍ അഴല്‍” (മുല്ലൈ.45) 157 “വേണ്ടിടം തോറും തുണ്ടു തിരിക്കൊളിള കൈവയിര്‍ കൊണ്ട നൈയകര്‍ ചൊരിയും യവനനപ്പാവൈ അണിവിളക്കഴല്‍” (പെരുങ്കഥ. 47:173-175) “നീരിന്വന്ത നിമിര്‍ പരിപ്പുരവിയുമ്‌” (പട്ടിന.185) “നനന്തലൈത്തേ എത്തുനന്‍ കലന്ന്‌ ഉയ്മാര്‍ പുണര്‍ത്‌ തുടന്‍കൊണര്‍ന തപുതവിയെര്‍ ടനൈത്തുമ്‌” (മധു.21-22) “യവനര്‍, നന്‍ കലം തന്ത തണ്‍കമഴ്‌അ തേറല്‍” (പുറം. 56:18) ഇപ്രകാരം ഭൂമിയും, മഴയും സസ്യജാലങ്ങളുമെല്ലാം ഒന്നിക്കുന്ന രപകൃതിയുടെ സമ്പത്താണ്‌ ചേരനാടിനെ മറ്റ്‌ ദേശങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാക്കി നിർത്തിയിരുന്നത്‌. ചേര നാടിന്‌ പ്രകൃതി കനിഞ്ഞ്‌ നല്കിയിരിക്കുന്ന ്രകൃതിസമ്പത്തുണ്ടായിരുന്നു. എങ്ങും നോക്കിയാല്‍ ഇടതൂര്‍ന്ന പച്ചപ്പും അതെല്ലാം തരുന്ന കായ്കളും പൂക്കളുമെല്ലാം മലനാടിനെ വ്യത്യസ്മാക്കിയ ഘടകങ്ങളാണ്‌. ഇന്നും ഈ ്രത്യേകതകള്‍ നമ്മോടൊപ്പമുള്ളതുകൊണ്ട്‌ അതിന്റെ വിവരണങ്ങള്‍ ഒട്ടും അന്യമാകുകയില്ല. വരള്‍ച്ചയും ചൂടും ക്ഷാമവും ചേരനാടിനെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നുവെന്നുവേണം കരുതാന്‍. പ്രകൃതിയുടെ ഈയൊരു സവിശേഷ സാഹചര്യമാണ്‌ തമിഴകത്തിലെ പ്രധാന ശക്തിയാക്കി ചേരനാടിനെ മാറ്റിയത്‌. “മലയാളത്തുകാരായ നമുക്ക്‌ പ്രകൃതി കനിഞ്ഞുനല്‍കിയ ഒരു തനിച്ചന്തമുണ്ട്‌. അത്‌ ഇന്ത്യ ഉപഭൂണ്‍ ഡത്തിലെന്നല്ല മറ്റെവിടെയും കാണാനാവുമെന്ന്‌ തോന്നുന്നില്ല. ഈ ഭുമി മലയാളത്തില്‍ എന്ന നമ്മുടെ ശീലിന്റെ ഉറ്റവും അതുകൊണ്ടാകാം. ഇവിടത്തെ കാഴ്ചകള്‍ക്കത്രയും ഒരു അനന്യതയുണ്ട്‌. ഈ അനന്യതയാകട്ടെ ഇവിടത്തെ ഭൂമിയും ജലവും വായുവും ചേര്‍ന്ന്‌ നമുക്ക്‌ സമ്മാനിച്ചതാണ്‌. എന്നുവച്ചാല്‍ മലയാളി എന്ന സ്വത്വത്തിന്റെ ആധാരം ഇവിടത്തെ ആവാസവ്യസ്ഥയുടെ സവിശേഷതയാണ്‌.” ഇങ്ങനെയുള്ള ര്രകൃതിഭൂമികയാല്‍ സൃഷ്ടിക്കപ്പെട്ട സാംസ്ക്കാരിക സവിശേഷതകളില്‍ ്രധാനപ്പെട്ടവയെ വേര്‍ത്തിരിച്ച്‌ പഠിക്കുകയാണ്‌ സംഘകാല ചേരസംസ്ക്കാരമെന്ന അടുത്തഭാഗത്ത്‌ . 45. സംഘകാല ചേരസംസ്ക്കാരം പകൃതിയുടെ സവിശേഷസാഹചര്യങ്ങില്‍ രൂപപ്പെട്ട ചേരനാട്ടിലെ സംസ്ക്കാരികഘടകങ്ങളെ ജനവിഭാഗങ്ങള്‍, സാമുഹ്യജി?വിതം എന്നിങ്ങനെ പ്രധാനമായും രണ്ടായി തരംതിരിച്ച്‌ പഠിക്കാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌. ജനവിഭാഗങ്ങള്‍ എന്ന ഭാഗത്ത്‌ സംഘകാലത്ത്‌ ചേരനാട്ടിലുണ്ടായിരുന്ന ജാതിസമുഹങ്ങളെയും സാമുഹ്യജിവിതം എന്ന ഭാഗത്ത്‌ സംസ്ക്കാരചടങ്ങുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍, നൃത്തങ്ങള്‍, 158 വാദ്യങ്ങള്‍, വിനോദങ്ങള്‍ എന്നീ സാംസ്ക്കാരികാംശങ്ങളെയും പഠിച്ചിരിക്കുന്നു. സംഘകാലത്ത്‌ ജാതിവിഭാഗങ്ങള്‍ നിലനിന്നിരുന്നത്‌ തൊഴിലിനെ അഥവ അവര്‍ചെയ്യുന്ന പ്രവര്‍ത്തിയെ അടിസ്ഥാനമാക്കിയാണ്‌. ചേരദേശത്തുണ്ടായിരുന്ന ജനവിഭാഗങ്ങളെ താഴെ പറയുംവിധം തരംതിരിക്കാം: 4.5.1. ജനവിഭാഗങ്ങള്‍ സംഘം കൃതികളില്‍ നിന്ന്‌ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജനവിഭാഗങ്ങളെ തൊഴി ലിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാം: 4.5.1.2 ഉഴവര്‍ സംഘകാലത്ത്‌ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട ജനവിഭാഗമാണ്‌ ഉഴവര്‍. നിലങ്ങളില്‍ വിളയുന്ന എണ്‍ വക ധാന്യങ്ങളെ വിക്രയം ചെയ്യുകയും ചെയ്തിരുന്നു ഇവര്‍ പനയുടെ അരിയോടു കൂടിയ വലിയ മടലില്‍ നിന്നു ഉരിച്ചെടുത്ത നാരും പനം കുരുന്നും കണിപ്പറയോടു ചേര്‍ത്ത്‌ കെട്ടി കലപ്പകൊണ്ട്‌ ഉഴുന്ന്‌ കൃഷിചെയ്ത്‌ ജീവിക്കുന്നവരാണ്‌ ഇവരെന്ന്‌ ഇ നവിധം പുറം പാട്ടില്‍ വിവരിക്കുന്നു; “മുഴ അരൈപ്പോന്തൈയരവായ്‌ മാമടല്‍ നാരും പോഴുങ്കിണൈയൊടു ചുരുക്കി ഏരിന്‍ വാഴ്നര്‍ കുടിമുറൈ പുകാ അ” (പുറം. 375:4-6) കാര്‍ഷികവ്യവസ്ഥിതിയിലുണ്ടായ ഈ സംസ്‌ക്കാരികാന്തരീക്ഷത്തില്‍ ഉഴവര്‍ക്കു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ കഴാത്തമ൭ലയാര്‍ ഉഴവരുടെ മഹത്വത്തെപ്പറ്റി കാലാളുകളാകുന്ന വൈയ്ക്കോലിനെ കിടാവിനു കൂട്ടിയിട്ടു ഉരിയ വാളാകുന്ന കലപ്പയോടുകൂടിയ ഉഴവനേ, “വാളേരുഴവ കടാഅയാനൈക്കാല്‍ വഴിയന്നവെന്‍” എന്ന്‌ പാടുന്നത്‌ (പുറം. 3618:13-14) സമയാസമയം വിത്തുവിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന ഉഴവര്‍ സംഘം കൃതികളില്‍ അനവധിതവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌; “ “വിത്തിയ ഉഴവര്‍ നെല്ലൊടു പെയരുമ” (ഐങ്കു. 3:4) “ “..നെല്മിക്കു അറൈയുറു കരുമ്പിന്‍ തിഞ്ചേറ്റിയാണര്‍” (പതി.8:5:5-6) “ “നെല്‍ അരി തൊഴുവര്‍ കൂര്‍വാള്‍ ഉറൈന” (ഐങ്കു.195:6) 159 സമ്പദ്വ്യവസ്ഥയിലെ അടിസ്ഥാനവര്‍ഗ്ഗമെന്നനിലയില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവരാണ്‌ ഉഴവര്‍. ഉഴവര്‍ തൊഴിലെടുക്കുന്ന ശബ്ദം കവി അഭിമാനപൂര്‍വും വിവരിക്കുന്നതിങ്ങനെയാണ്‌; “ “ഉഴവരോതൈ മറപ്പവിഴവും” (പുറം. 65:4) 4.5.1.2 ഗോസമുദായങ്ങള്‍ കോവലര്‍, ഇടയര്‍, അണ്‍ടര്‍ എന്നീ മൂന്ന്‌ ഗോസമുദായങ്ങള്‍ സംഘകാല ചേരനാട്ടിലുണ്ടായിരുന്നു. പാലും പാലുല്‍പന്നങ്ങളും ഉണ്ടാക്കി ജീവിച്ചിരുന്ന ജനവിഭാഗമാണ്‌ കോവലര്‍. ഇവരുടെ പ്രവൃത്തിയെപ്പറ്റി സംഘംപാട്ടുകളില്‍ ഇര്രകാരം വര്‍ണ്ണിക്കുന്നു; “കല്ലാക്‌ കോവലര്‍ കോലില്‍ തോണ്‍ടിയ ആന്‍നീര്‍പ്‌ പത്തല്‍ യാനൈവെളവുങ്്‌” (ഐകങ്കു.304:1-2) “നെടു വിളിക്‌ കോവലര്‍ ചൂവല്‍ തോണ്ടിയ” (അകം. 155:8) പാലില്‍ നിന്നു നെയ്യുണ്ടാക്കുന്ന വിഭാഗമാണ്‌ അണ്ടര്‍; “ “...അണ്ടര്‍ പല ആ പയന്ത നെയ്യില്‍.......” (കുറു.210:-2) 4.5.1.3 വേട്ടയാടുന്ന സമുദായങ്ങള്‍ എയ്നര്‍, വേട്ടുവര്‍, കാനവര്‍, കുറവര്‍ എന്നീ ജനവിഭാഗങ്ങളാണ്‌ സംഘകാലചേരനാട്ടില്‍ വേട്ടയാടി ജീവിച്ചിരുന്നവര്‍. കുടനാട്ടില്‍ ജീവിച്ചിരുന്ന എയിനര്‍ എയ്മാ൯ എന്ന പന്നികളെയും മുളാവുമാനെയും വേട്ടയാടിജീവിച്ചിരുന്നു. “ ംംം.ങുടനാട്ടു എയിനര്‍ തമന്ത എയ്മാന്‍ എറി തചൈ മുഴാവു മാ വല്ചി എയിന്‍” (പുറം.177:1213) സംഘംകൃതികളില്‍ മറവരെ എയിനാരായാണ്‌ വ്യാഖ്യാനിച്ചിരുക്കുന്നത്‌. മൃഗങ്ങളെ അമ്പും വില്ലുകളും ഉപയോഗിച്ച്‌ വേട്ടയാടിയിരുന്ന മറ്റൊരു വിഭാഗമാണ്‌ വേട്ടുവര്‍; “...കൊലൈ വില്‍ വേട്ടുവര്‍ ചെംകോട്ടു ആമാന്‍ ഉണ്‍ടു...” (പതി.3.10.9-10) 160 കാട്ടില്‍ ജീവിച്ചിരുന്ന കാനവര്‍ എന്ന ജനവിഭാഗം അമ്പും വില്ലും ഉപയോഗിച്ചു പന്നികളെയും ആനകളെയും വേട്ടയാടിയിരുന്നു; “ ..ംം.ങാനവര്‍ പൊന്‍ പുനൈ പകഴി ചെപ്പന്‍ കൊൺണ്‍മാര്‍” (കുറു.16:1-2) “വാഴവരി വായപ്പുലി കലമുഴൈയുരകെ കാനവര്‍ മടിന്ത” (അകം.168:12-13) കാനവര്‍ വേട്ടയാടലിനുവേണ്ടി കുന്തങ്ങള്‍ ഉപയോഗിച്ചിരുന്നു; “ ...എവ്കു ഉറു മുളളിന്‍ ഇഴുക്കിയ കാനവര്‍” (മലൈ.300-301) വീര്യംകുറഞ്ഞ മദ്യം കുടിച്ച്‌ കുരവൈ നൃത്തം ചെയ്യുന്ന കുറവര്‍ കാട്ടില്‍ പ്രധാനമായും കൃഷിയാണ്‌ ചെയ്തിരുന്നത്‌,എങ്കിലും അമ്പും വില്ലുമായി ഇവര്‍ വേട്ടയാടുന്ന ചിത്രവും സംഘപപ്പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌; “...കുറവര്‍ ഉഴാഅതു വിത്തിയ” (പുറം.168:5-6) “മലൈയുറൈക്‌ കുറവന്‍” (നറ്റി.201:1) “കുറൈ ഇറൈ ക്കുരവ്പെക്‌ കുവര്‍ മക്കള്‍” (പുറം.129.1) 4.5.1.3.1 വേട്ടയാടല്‍ ഇടതൂര്‍ന്ന കാടുകളില്‍ വന്യജീവികളെ വേട്ടയാടിയിരുന്നത്‌ ചേരനാട്ടിലെ പ്രധാന തൊഴിലായിരുന്നു. “ആനയെക്കൊന്നു വീഴ്ത്താന്‍ തക്ക ശ്രേഷ്ഠമായ ഗതിവേഗമുളള അമ്പ്‌, വലിയവായുളള പുലിയെക്കൊന്നിട്ടുദവാരമുളള കൊമ്പോടു കൂടിയ തലയുളള പുളളിമാനിനെയുരുട്ടി ഉരലിനു തുല്യമായ തലയുളള പന്നിയെ നിലംപതിപ്പിച്ചശേഷം അതിനടുത്തുള്ള വലിയ പുറ്റില്‍ കിടക്കുന്ന ഉടുമ്പിന്മേല്‍ പാഞ്ഞു” എന്നത്‌ കണ്ടു നിന്ന വന്‍പരണര്‍ ഇപ്രകാരം പാടുന്നു; “വേഴം വീഴ്ത്ത വിഴുത്തൊടൈപ്പകഴി പേഴ്വായുഴു വൈയൈപ്പെരും പിറിതുറീഇപ്‌ പുഴറ്റലൈപ്പുകര്‍ക്കലൈ യുരുട്ടിയിരുറ്റലൈക്‌ കേഴര്‍ പന്‍റിയിവീഴവയല 161 താഴര്‍ ഫുറ്റത്തുടുമ്പിര്‍ ചെറ്റും” (പുറം.152:1-5) മറ്റൊരു പുറം പാട്ടില്‍ വേടന്മാര്‍ കാടിന്റെ നടുവില്‍ വിരട്ടിയോടിച്ച ആണ്‍മാനിനെപറ്റി ഇപ്രകാരം കപിലര്‍ പാടുന്നു; “വെട്‌ ചിക്കാനത്തു വേട്ടുവരാട്ടക്‌ കട്‌ ചികാണാക്കടമാനല്ലേറ്റു” (പുറം.202.1-2) ആലത്തുര്‍ കിഴാരുമട പുറംപാട്ടില്‍ വേടക്കുട്ടികള്‍ പക്ഷിമാംസം തിന്നു കൊണ്ടു കാട്ടെലിയെ വേട്ടയാടാന്‍ പോകുന്നതും വില്ലും അമ്പും ഉണ്ടാക്കാന്‍ ഉനക്കം പുല്ലും വളാരും ഉടമുളളും ഉപയോഗിച്ചിരുന്നുവെന്നു ഇങ്ങനെ വര്‍ണ്ണിക്കുന്നു; “വെരുക്കുവിടൈയന്ന വെരുണോക്കുക്കയന്തലൈപ്‌ പുളളൂന്‍റിന്റ പുലവുനാറുകയവായ്‌ വെള്‍വോയ്‌ വേട്ടുവര്‍ വീഴ്തുണൈ മകാഅര്‍ ചിറിയിലൈയുടൈയിന്‍ ചുരൈയുടൈ വാന്‍ മുള്‍” (പുറം.324:1-4) മുഞ്ഞക്കൊടിയും മുചുണ്ടക്കൊടിയും പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മുറ്റത്തുളള പിലാവിന്‍ താഴെ ആനവേട്ടകഴിഞ്ഞുവന്ന വേട്ടുവന്‍ തളര്‍ന്നു കിടന്നുറങ്ങുന്നുവെന്നും, അതിനടുത്ത്‌ പകല്‍ സമയത്തും ഇണപിരിയാത്ത മാന്‍ അവിടെ സംഭോഗസുഖമനുഭവിക്കുന്നു വെന്നും വിമര വളിയന്ാര്‍ ഈവിധംപാടുന്നു; “മുന്‍റിന്‍ മുഞ്ഞൈയോടു മുചുണ്ട്ടൈ പച്ചിപ്‌ പന്തര്‍ വേണ്ടാപ്പലാത്‌ തുകുനീഴര്‍ കൈമ്മാന്‍ വേട്ടവാന്‍ കനൈതുയിന്‍ മടിന്തെനപ്‌ പാര്‍വൈ മടപ്പിണൈ തഴീഇപ്പിറിതോര്‍” (പുറം.320.1-4) ഈ പാട്ടില്‍ നിന്ന്‌ കാട്ടില്‍നിന്ന്‌ വളരെ അകുന്നല്ല ഇവരുടെ വീട്‌ നിലനിന്നിരുന്നതെന്ന്‌ മാന്‍പേടകളുടെ സാന്നിദ്ധ്യത്തില്‍ നിന്ന്‌ മനസ്സിലാക്കാം. കൂടാതെ വേട്ടുവന്റെ വീടിന്റെമുറ്റത്തെ പിലാവ്‌ ഇന്നത്തെ കേരള ഭവനത്തില്‍ നിന്ന്‌ ഒട്ടും അകലെയല്ലെന്നും ഇത്‌ വ്യക്തമാക്കുന്നു. ഉടുമ്പിനെയും, മുയലിനെയും പുറ്റിൽ നിന്നുയരുന്ന ഈയലിനെയും വേട്ടയാടുന്ന വേട്ടുവനെ കപിലര്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നു; “ഉടുമ്പു കൊലിീള, വാരിനുണല്‍ അകഴന്തു നെടുങ്കോട്ുപ്പുറ്റത്തു ഈയല്‍ കെണ്‍ടി എല്ലുമുയല്‍ എറിന്ത വേട്ടുവന്‍ ചുവല” (നറ്റി.59.1-3) 162 4.5.1.4 തച്ചന്‍ മരപ്പണികള്‍ ചെയ്യുന്നവരെ പൊതുവായി സംഘകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌ തച്ചന്‍ എന്നാണ്‌. മരം മുറിക്കുന്ന തച്ചന്‍ കൊടുത്ത മഴുവിനെ പറ്റി പുറം പാട്ടിൽ ഈവിധം വര്‍ണ്ിക്കപ്പെടുന്നു; “മരങ്കൊഹ്റച്ചന്‍ കൈവല്‍ ചിനഅരര്‍” (പുറം.206:11) കൂടാതെ ഒരു ദിവസം എട്ടു തേരുവരെ ഉണ്ടാക്കുന്ന തച്ചനെ പാടി പുകഴ്ത്തുന്ന പാട്ടും പ്യറത്തിണയില്‍ കാണാം; “എണ്ടേര്‍ ചെയ്യുന്തച്ചന്‍” (പുറം.87:3) 4.5.1.5 കൊലന്‍ ൦൭ ഇരുമ്പുലോഹവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നവരാണ്‌ സംഘകാലത്ത്‌ കൊല്ലന്മാര്‍ എന്നറിയപ്പെട്ടിരുന്നത്‌. പുതിയ ഇരുമ്പായുധങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയും പഴയവ ശരിയാക്കുന്നതിനെ പറ്റിയും പുറത്തില്‍ ഇങ്ങനെ പാടിയിരിക്കുന്നു; “ഇരമ്പുപയന്‍ പടുക്കുങ്കരുങ്ങകെക്കൊല്ലന്‍” (പുറം.170:15) “പകൈവര്‍ക്കുത്തി ക്കോടുനുതിയിരൈന്തു കൊറ്റുറൈക്കുറ്റില മാതോവെന്‍റും” (പുറം.95:4-5) 4.5.1.6. പരതവര്‍ ചേരനാടിന്റെ വിശാലമായ നെയ്തല്‍ ൃ്രദേശത്ത്‌ മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്നവരാണ്‌ പരതവര്‍. വലകളും വഞ്ചികളും ഉപയോഗിച്ച്‌ രാത്രിയില്‍ വിളക്കുകള്‍ നാട്ടിയും പരതവര്‍ മീന്‍ പിടിക്കുന്നതിപറ്റി അകം പാട്ടിലുളള വിവരണം ഇങ്ങനെയാണ്‌; “പഴന്തിമില്‍ കൊന്‍റ പുതുവലൈപ്‌ പരതവര്‍” (അകം.10:10) “മീന്‍ കൊള്‍ പതവര്‍ കൊടുന്തിമില്‍ നളിചുടര്‍” (അകം.65:11) പരതവിഭാഗത്തിലെ സ്ത്രീകളും മത്സ്യം തെരുവോരങ്ങളില്‍ ചെന്ന്‌ വിറ്റിരുന്നു. ഇതോടൊപ്പം തന്നെ ഇവര്‍ മുത്തുകളും വിറ്റിരുന്നു, ഇതെപറ്റി ൭എക്കറുന്നുറിലുളള പരാമര്‍ശം ഇതാണ്‌; “വളൈ പടു മുത്തം പരതവര്‍ പാര്‍ക്കും” (ഐങ്കു.195:1) 163 4.5.1.7 വേളിര്‍ രാജകുടുംബങ്ങളുമായി വളരെ അടുത്ത ബന്ധമുളള വംശമാണ്‌ വേളിറുകള്‍. പണ്ടുമുതലേ വേളിറുകള്‍ ചേരനാട്ടിലുണ്ടായിരുന്നെന്ന്‌; “തൊല്‍ മുതില്‍ വേളിര്‍ ഓമ്പിനാര്‍ വൈത്ത പൊന്നിനും അരുമൈതൻന്‍കു അറിന്തും” (അകം.135:12-13) എന്ന പാട്ടില്‍ നിന്നും വ്യക്തമാണ്‌. വേന്തിരും വേളിരും എന്ന ്രയോഗത്തോടെയാണ്‌ സംഘം കൃതികളില്‍ വേളി വിഭാഗം പരാമശിക്കപ്പെടുന്നത്‌ അതുകൊണ്ടുതന്നെ രാജഭരണവുമായി അടുത്ത ബന്ധം ഇവര്‍ക്കുണ്ടായുരുന്നുവെന്നും നാടുവാഴികളായി ഭരണം നടത്തിയിരുന്നുവെന്നും മനസ്സിലാക്കാം. ചതിറ്റുചത്തിലെ ഈ പാട്ടുകളില്‍നിന്ന്‌ ഇത്‌ വ്യക്ത മാണ്‌; “വെല്‍പോര്‍ വേന്തരും വേളിരും ഒന്‍റുമൊഴിന്തു” (പതി.5;9;7) “വേന്തരും വേളാരും പിറരുമ്‌ കിഴ്പ്പണിന്തു?”: (പതി.8:5:4) “വേന്തരുവമ്‌ വേളിരുമ്‌ പിന്‍വന്തു പണിയക്‌” (പതി.9:8:13) കരുത്തരായ പടയാളികളായ ഇവര്‍ക്ക്‌ രാജാക്കന്മാരോളം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന്‌ ഏണിച്ചേരിമുടാമോചിയാര്‍ “...മലയിലൂടെ വീശുന്ന കാറ്റ്‌ ചലനമുണ്ടാക്കുമ്പോള്‍ പീലിയുളള മയിലുകളാണ്‌ എന്ന്‌ തോന്നത്തക്കവണ്ണം നടന്ന്‌ മലയ്ക്ക്‌ വദാന്യതയുളള തേരോടു കൂടിയ വേള്‍ ആയെ കാണന്‍ ”എന്ന്‌ ഇപ്രകാരം പാടുന്നു; “തേര്‍ വേ ളായൈക്കാണിയ ചെന്‍മേ” (പുറം. 133:7) 4.5.1.8 മറവര്‍ യുദ്ധവുമായി ബന്ധപ്പെട്ട കാവ്യഭാഗങ്ങളിലാണ്‌ മറവരെ പരാമശിച്ചുകാണുന്നത്‌. പ്രധാനമായും സംഘകാലത്തെ പോരാളികളാണ്‌ മറവര്‍. “ബുദ്ധിശാലികളായ ശ്രതരുക്കളുടെ സൈന്യത്തില്‍പ്പെട്ട ഗജായൂഥത്തെ വെട്ടിവീഴ്ത്തികെണ്ട്‌ വേഗമേറിയ കുതിരകളില്‍ സഞ്ചരിക്കുന്നവരും സദാ കുരുതിക്കറ കാലിലണിഞ്ഞിരുന്നവരുമായ മറവരെന്ന്‌ പോരാളികളായ മറവരെപ്പറ്റി ചതിമ്ച്ചത്തിത്‌ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌; “കടുമാ മറവര്‍ കതഴ്‌ തൊടൈ മറപ്പവര്‍” (പതി.3:8:4) 164 പോരില്‍ പരാജയം അറിയാത്തവരും ശ്രതുക്കളെ നിലംപരിശാക്കുന്നവരുമായ മറവരുടെ പനരുഷത്തെ പുകഴ്ത്തിക്കൊണ്ട്‌ ; “പെരുഞ്‌ ചമം തതൈന്ത ചെരുപ്പുകല്‍ മറവര്‍” (പതി.3:10:4) എന്ന്‌ പാടുന്നു. ഒപ്പം ഏറ്റകാര്യം ശരിക്കും നിറവേറ്റുന്നവരും പറഞ്ഞവാക്കു പാലിക്കുന്നവരുമായ മറവരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഇവ്വിധമാണ്‌ ; “...താവലുയ്യുമോ മറ്റേതാവാതു വഞ്ചിത മുടിത്ത ഒന്‍റുമൊഴി മറവര്‍” (പതി.5.1;18-19) “നെയ്ത്തോര്‍ തൊടു ചെങ്കൈ മറവര്‍” (പതി 4:9:10) തൊടൈമടി കളൈന്ത ചിലൈയുടെ മറവര്‍” (പതി 6:10:9) “ചെല്ലുറഴ്‌ മറവര്‍ തങ്‌ കൊല്‌ പടൈത്തരിഇയര്‍” (പതി.6:8:3) എന്നീ പാട്ടുകളില്‍ നിന്ന്‌ മറവര്‍ അമ്പും വില്ലുമാണ്‌ ആയുധങ്ങളായി ഉപയോഗി ചചിരുന്നുവെന്നും വ്യക്തമാണ്‌. 4.5.1.9 മളളര്‍ ഉഴിഞ്ഞ മാലയും ചൂടി പോരില്‍ സദാജയം നേടുന്നവരും ശത്രുക്കളുടെ മനസ്സില്‍ ഭയം വളത്തുന്നവരും ശ്രതുക്കളുടെ നാടുകള്‍ കൊളഭ്യടിച്ചും ജീവിക്കുന്ന ജനവിഭാഗമാണ്‌ മളളരെന്ന്‌ പതിറ്റുപ്പത്തില്‍ പരണര്‍ ഇപ്രകാരം പാടുന്നു; “വെല്‍റി മേവല്‍ ഉരുകെഴു ചിറപ്പിര്‍ കൊണ്ടി മളളര്‍ കൊല്‍ കളിറുപെറുക മന്‍റമ്‌ പടര്‍ന്തു മറുകുചിറൈ പൂക്കു” (പതി.5:3:24-26) യുദ്ധം ജയിച്ച മളളര്‍ ആനന്ദിക്കുന്നതിനെ പറ്റി സൂചനകളുണ്ട്‌. “കുളിരീര്‍നീരില്‍ കുളിക്കുന്നവരുടെ, ആരാവാരത്തോടു കലര്‍ന്ന്‌ മളളരുടെ “തടാരിപ്പറ” തെളിഞ്ഞു മുഴങ്ങുന്നുവെന്നു ഇ്രകാരം പാടുന്നു; 165 “തണ്‍പുനലാടുനര്‍ ആര്‍പ്പൊടു മയങ്കി വെണ്‍മ്‌ പോര്‍ മളളര്‍ തെണ്‍കിണൈ കറങ്ക്‌” (പതി.9.9:45) “പോര്‍ പടുമളളര്‍ പോന്തൊടു തൊടുത്ത്‌” (പതി.7:6:14) ഇതോടൊപ്പം തന്നെ യുദ്ധവിജയാഘോഷത്തില്‍ ആര്‍ത്ത്‌ ആര്‍പ്പു വിളിച്ചു സന്തോഷിക്കുന്ന മളളര്‍ക്കുട്ടത്തെ കുറുമന്താകയിലും കാണാം; “മളളര്‍ കുഴീഇയ വിഴവിനായും” (കുറു.311) “അട്ട മളളര്‍ ആര്‍പ്പുഇസൈ പെരുവും” (കുറു.34:5) 4.5.1.10 മഴവര്‍ “സേനഗണത്തിലുള്‍പ്പെടുന്ന മറ്റൊരു വിഭാഗമാണ്‌ മഴവര്‍. വെച്ചിമാലയും വാകമാലയും തലയില്‍ അണിഞ്ഞിരുന്ന മഴവരുടെ വിരത്തെപ്പറ്റി “ഇറച്ചികൂട്ടാതെന്നു തോന്നാത്തവിധം തുവരയരച്ചുകലക്കി പാകം ചെയ്ത തുവയലും മാംസം ചേര്‍ത്തുവേവിച്ച വെളുത്ത ചോറും വേണ്ടുവോളം കഴിച്ച വീരരായ മഴവര്‍ എന്ന്‌ ” ചേരപ്രശസ്തി കാവ്യത്തില്‍ ഇ(്രകാരം പാടുന്നു; “ചെയ്യാന്‍ തോന്‍റാ വെണ്‍തുവൈ മുതിരൈ AANA വല്ചിമഴവര്‍ മെയ്യുറൈ” (പതി.6:5:9) നല്ലശക്തിയുളള നെടുവേലുളള യുവനേതാക്കളായ ഇവര്‍ കുതിരപ്പടയോട്ടത്തിലും ്രസിദ്ധരായിരുന്നുവെന്ന്‌ താഴെകൊടുത്തിരിക്കുന്ന പാട്ടില്‍ നിന്ന്‌ വ്യക്തമാണ്‌; “ഉരുവാക്കുതിരൈ മഴവര്‍ ഓട്ടിയ്‌” (അകം.1:2) “തെമ്മുണൈ ചിതൈത്ത കടുപരിവ്‌ പുരവി വാര്‍ കഴര്‍ പൊലിമ്ത വങ്കന്‍ മഴവര്‍” (അകം.187:6-7) കൂടാതെ ശ്രതുക്കളെ പോരാടി ജയിച്ച ഇവര്‍ അവരുടെ കന്നുകാലികളെയും മറ്റും തട്ടിയെടുത്തിരുന്നുവെന്ന്‌ അകത്തിണയിലെ ഈ പാട്ടില്‍ നിന്ന്‌ വ്യക്തമാണ്‌; “വയ വാള്‍ എറിമ്തു വില്ലിന്‍ നീക്കി പയഠ നിരൈ തഴീഇയാ കടുംങ്കാന്‍ മഴവര്‍ 166 അപുചേണ്‍ പടു ഉത്തുവന്‍ പുലത്തു ഉയ്ത്തെന്ന” (അകം.309:1-3) 4.5.1.11 പാണര്‍ സംഘകാല ചേരനാട്ടിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ്‌ പാണര്‍. പതിറ്ുച്ചത്തില്‍്‌, “പാണര്‍ സദാ കൈയ്യില്‍ക്കൊണ്ടു നടക്കുന്നതും വളരെക്കാലം കൈവിരലുകളാല്‍ മീട്ടി വായിച്ചു പഴക്കം ചെന്നിട്ടുളളതുമായ പേരിയാഴിന്റെത്ന്ത്രികളെ ശ്രുതിക്കു ചേരും വിധം മുറുക്കി പലരാഗം ആലപിച്ചുകൊണ്ട്‌...”എന്ന്‌ വിവരിച്ചുകൊണ്ട്‌ ഇങ്ങനെ പരാമര്‍ശിക്കപ്പെ ടുന്നു; “പാണര്‍ കൈയതു പണിതൊടൈ നരമ്പിന്‍ വിരല്കവര്‍ പേരിയാഴ്‌ പാപൈണ്ണിക്‌ കുരല്‌ പുണര്‍ ഇത്തിചൈത്തഴിഞ്ചിപാടി” (പതി.6:7:6-9) ഈ പാട്ടില്‍ നിന്ന്‌ പാണരുടെ തൊഴില്‍ പ്രധാനമായും പാട്ടുപാടലാണെന്ന്‌ വ്യക്തമാണ്‌. ഈ പാട്ടു പാടാനായി അവര്‍ “യാഴ്‌” എന്ന ഉപകരണമാണ്‌ ഉപയോഗിച്ചിരുന്നതെന്ന്‌, “രാഗമിണങ്ങിയ നല്ല യാഴുളള പാണന്മാര്‍ യാഴ്‌ വായിക്കുന്നതില്‍ നിപുണനായ പാണാ” എന്നീ വിവരണങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. “പണ്ണമൈനല്‍ യാഴ്പ്പാണ്‍ കടുമ്പരുത്തി” (പുറം.170;13) “കടനറിമരപിര്‍ കൈവല്പാണ” (പതി.7.:7:3) സമൂഹത്തില്‍ ആദരണീയമായ സ്ഥാനം പാണര്‍ക്കുണ്ടായിരുന്നുവെന്നതിനെ കുറിക്കുന്ന പുറംപാട്ടാണിത്‌; “പുലവുനാറുമെന്‍റലൈ തൈ വരുമനേ അരുന്തലൈയിരും പാണരകന്‍ മണ്ടൈത്തുളൈയുരീഇ” (പുറം.235:9-10) പ്രണയിനികളുടെ സന്ദേശവാഹകരായും ്രവര്‍ത്തിച്ചിരുന്ന ഇവര്‍ക്കു രാജസന്നിധിയില്‍ സ്തുത്ൃയര്‍ഹ്യമായ സ്ഥാനം ലഭിച്ചിരുന്നു. കൂടാതെ പാണര്‍ക്കു കുതിര, ആന എന്നിവയും വിവിധതരത്തിലുള്ള ആഭരണങ്ങളും സമ്മാനമായി രാജാക്കന്‍മാരില്‍ നിന്നു ലഭിച്ചിരുന്നു. പാണര്‍ക്ക്‌ ചൂടാന്‍ ഒചങ്കുട്ടുവ൯ന്‍ പൊന്‍ താമരപ്പൂ നല്‍കിയെന്ന്‌; “പൈറവ്വുപൊറ്റാമരൈ വാണ്‍ ച്‌ ചൂട്ടി” (പതി.5:8:1) 167 പലതരം വിനോദങ്ങള്‍ കൊണ്ടും സകലര്‍ക്കും സന്തോഷമരുളിയ പാണര്‍ക്കും കൂത്തര്‍ക്കും ചെങ്കുട്ടുവന്‍ പൊന്‍പണങ്ങള്‍ കണക്കറ്റുനല്‍കിയെന്ന്‌ പരണര്‍ ഇങ്ങനെ പാടുന്നു; “നകൈവരാര നല്‍കലഞ്ചിതറി അടുചിറൈയറുത്ത നരമ്പുചേരിന്‍ കുരമ പാടുവിറലിയര്‍ പല്പിടിപെറുക്‌” (പതി.5.3:20-23) കൂടാതെ പാണര്‍ സ്വര്‍ണ്ണത്താമരപ്പു ചൂടുന്നതിന്‌ പരുവഴുതി ഇടയാക്കി എന്ന്‌ മനട്ടിമമയാര്‍ പാടുന്നത്‌ ഇപ്രകാരമാണ്‌; “പാണര്‍ താമരൈ മലൈയവും പുലവര്‍” (പുറം.12:1) പൊറൈയാന്‍ രാജാവ്‌ പാണനുകൊടുത്ത സ്വര്‍ണ്ണസമ്മാനങ്ങളെപ്പറ്റി നമിണയിലുളള പരാമശം ഇങ്ങനെയാണ്‌; “കാണവും നല്‍കായ്‌ ആയിന്‍ പാണര്‍ പരിചില്‍ പെറ്റ വിരിഉഴൈ നല്‍മാന്‍” (നറ്റി:185:3-4) ഈവിധം സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം കൈവരിക്കച്ചവരും, സമ്മാനങ്ങള്‍ നിറയെക്കിട്ടിയവരാണ്‌ പാണര്‍,എങ്കിലും സാമ്പത്തികമായി താഴെ ക്കിടയിലായിരുന്നു അവര്‍. പാണരുടെ ജീവിത സ്ഥിതിയെപറ്റി പുറം പാട്ടില്‍ ഇര്പകാരം പാടിയിരിക്കുന്നു. പശുക്കുട്ടം നിറഞ്ഞ വഴികള്‍ പലതും കടന്ന്‌ മാന്‍കൂട്ടം നിറഞ്ഞ മലയില്‍ കൂടി മീന്‍ കൂട്ടം നിറഞ്ഞ തുറകള്‍ പലതും നീന്തിക്കടന്നു വരുന്ന ചെറിയയാഴും പഴത്തുണി ഉടയുമുള്ള മുത്തപണാ; “മാതിനങ്കലിത്ത മറൈല വിന്നൊഴിയ മിനിനങ്കലിത്ത തുറൈ പലനിീന്തി ഉളളിവന്ത വളളുയിര്‍ ച്വീറിയഴ്‌ ചിതാഅരുടക്കൈ മുതാ അരിപ്പാണ” (പുറം.138:2-5) കൂടാതെ,സമൂഹത്തിലെ താഴെക്കിടയിലുള്ള വരായിരുന്നു പാണര്‍ എന്ന്‌ കലിമത്താകയില്‍ ഇപ്രകാരം വര്‍ണ്ണിച്ചിരിക്കുന്നു; “പൊയ്പോര്‍ത്തുപ്‌ വാണ്‍തലൈയിട്ട പലവല്‍” (കലി.85:22) “പരിയാക്‌ കവികൈപ്‌ പുലൈയന്‍ തന്‍ യാഴിന്‍” (കലി.95:10) 168 പാണാരെ പില്ക്കാല തമിഴ്‌ സാഹിത്യങ്ങളില്‍ മാദംഗര്‍ എന്നാണ്‌ വിളിച്ചിരുന്നുവെന്നും രാജാവ്‌ എഴുന്നുളളുന്നത്‌ അറിയിക്കാനായി ഇവര്‍ മുളവടി കൊട്ടികൊണ്ട്‌ സുചന നല്കിയിരുന്നതായി ഫാ.ഹെയ്ഗല്‍ സൂചിപ്പിക്കുന്നതായി എം.രാഘവയ്യങ്കാര്‍ രേഖപ്പെടുത്തുന്നു.* ഇതിനു സമാനമായ തെളിവുകള്‍ കുറുമന്താകയില്‍ കാണാം; “വെണ്‍ കടൈയ്‌ ചിറുകോലല്‍ അകവന്‍ മകളിർ മടപ്പിടിപ്‌ പരിചില്‌...” (കുറു.298:6-7) യാഴ്പാണര്‍, ഇസൈപാണര്‍,മണെപ്പാണര്‍ എന്നിങ്ങനെ പല തരത്തിലുളള പാണ വിഭാഗക്കാരുണ്ടായിരുന്നു. പാണരുടെ മുഖ്യതൊഴില്‍ മീന്‍ പിടുത്തമായിരുന്നു വെന്ന്‌ കാണിക്കുന്ന പാട്ടുകളും സംഘം പാട്ടുകളില്‍ കാണാം. പാണസ്ത്രീകള്‍ മീന്‍ വിറ്റ്‌ അരി വാങ്ങുന്നതിനെപറ്റി ഈവിധം വര്‍ണ്ണിക്കുന്നു; “അഞ്ചില്‌ ഓതി അചൈനടൈ പാണ്‍മകള്‍ ചീന്‍മീന്‍ ചൊരിന്തു, പല്നെലല്‍്‌ പെറുളമ്‌ യാണര്‍ രഈരനില്‍ പാണ്‍മകന്‍ യാര്‍നലം യിതൈയപ്‌ പൊയ്ക്കുമോ ളനിയേ?” (ഐകങ്കു.49) പച്ചമാംസമിട്ടുനാറുന്ന തോൽസഞ്ചി തോളില്‍ തുക്കിയവനും മീന്‍ വിട്ടു പോകാതെ പിടിക്കാന്‍ സമത്ഥനുമായ പാണക്കുട്ടി ചൂണ്ടയിടുന്നതിനെപറ്റി പെരുമ്ചാണാറ്ുച്ചടയില്‍ ഇങ്ങനെ പാടുന്നു; “alam പെയ്ത ചുവല്പിണിപൈന്‌ തോറ്‌ കോള്വലല്‍ പാണ്‍മകന്‍ തലൈവലിത്തിയാത്ത നെടുങ്‌ കഴൈത്തുണ്ടി നടങ്കനാണ്‌ കൊളിളക്‌” (പെരു.282-284) ഇ്പകാരം സാമ്പത്തികമായി താഴെക്കിടയിലായിരുന്നു പാണരെങ്കിലും സമൂഹത്തിലെ എല്ലാവരാലും അംഗീകരിക്കപ്പെട്ടവരും രാജസന്നിധിയില്‍ ്രത്യേക പരിഗണനയും അവര്‍ക്കു ലഭിച്ചിരുന്നു. അതു കൊണ്ടാണ്‌ പാണര്‍കുലത്തെ കാത്തുരക്ഷിക്കുന്ന രാജാവാണ്‌ ചെല്‍വകടും കോവാഴിയാതനെന്ന്‌ കപിലര്‍ ഇപ്രകാരം പാടുന്നത്‌; “പാണര്‍ പുരലവി പരിചിലര്‍ വെറുക്കൈ” (പതി.7:5:11) പാണ വിഭാഗത്തോടു ബന്ധമുളള ജനവിഭാഗമാണ്‌ കോടിയര്‍. തൊടരിപ്പറ മുഴക്കുന്ന കോടിയരെ പറ്റിയും നാടുകളില്‍ ചെന്ന്‌ പാട്ടുപാടുകയും ഉത്സവങ്ങളില്‍ മിഴാവു മീട്ടുകയും ചെയ്തിരുന്ന കോടിയരെ പറ്റി സംഘ പാട്ടിൽ ഇഗ്രകാരം പാടുന്നു; 169 “തൊടരിത്തെണ്‍ കണ്‍ടെളിര്‍ പ്പവൊറ്റിപ്‌” (പുറം.368:15-16) കോടിയര്‍ ഒരു സ്ഥലത്തുന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ സഞ്ചരിക്കുന്ന നാടോടികളായിരുന്നുവന്ന്‌ ഈ പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌; “പാടിവന്തതു എല്ലാം കോടയിര്‍ ? (പുറം.368:16) “കോടിയര്‍ പെരുങ്കിളൈ വാഴ ആടിയല്‍” (പതി.5.2:14) പൊതു സ്ഥലങ്ങളില്‍ മറുകുചിറെ എന്ന വാദ്യം കൊണ്ടു സുന്ദരഗീതം ആലപിക്കുന്ന മറ്റൊരു വിഭാഗമാണ്‌ മ൭വരിയര്‍; “മന്‍റം പോന്തുമറുകുചിറൈ പാടും വയിരിയ മാക്കള്‍ കുടുംപ ചിനിങ്ക്‌” (പതി.3:3:5-6) കൂത്തരുടെ വിഭാഗത്തിലുള്‍പ്പെടുന്ന ഗണങ്ങളാണ്‌ അകവലന്‍൯, പൊരുനര്‍. ഗാനങ്ങള്‍ പാടി രാജാക്കന്‍മ്മാരില്‍ നിന്ന്‌ നിരവധി ഉപഹാരങ്ങളും ഈ വിഭാഗത്തിലുള്ളവര്‍ നേടിയിരുന്നു; “തോഴ്മുതിര്‍ ചിമൈയക്‌ കുന്‍റം പാടും നൂണ്‍ കോല്‍ അങ്കവനര്‍ വേണ്‍ടിന്‍ വേണ്‍ കോട്ടു അണ്ണല്‍ യാനൈ ഈയും വണ്‍ മകിഴ്‌ വെളിയന്‍ വേണ്‍മാന്‍ ആ അയ്‌ എയിന൯ന്‍” (അകം.208;2-5) കൈയ്യില്‍ കമ്പ്‌ വച്ച്‌ പാട്ടു പാടുന്ന അകവലര്‍ക്ക്‌ എയിനല്‍ ആനയെ സമ്മാനമായി കൊടുക്കുന്നതിനെപറ്റി പാടിയ അകം പാട്ടിലെപ്പോലെ,പാട്ടുപാടുമ്പോള്‍ അതിനൊപ്പം താളം പിടിക്കുന്നതിനായി കൊട്ടുന്ന ചെണ്ടക്കോലും അവരുടെ കൈയ്യില്‍ എപ്പോഴും കാണാമെന്ന്‌ പതിറ്റുപ്പത്തിലെ ഈ വരികളില്‍ നിന്ന്‌ വ്യക്തമാണ്‌; “അകവലന്‍ പെറുക മാവേ എന്‍റും ഇകലല്‍്വിനൈ മേവലൈ യാകലിന്‍ കൈവരും” (പതി.5:3:28:29) പാട്ടു പാടുന്ന സ്ത്രീകളെ പാടിനിയെന്നും,വിറലികളെന്നും വിളിച്ചിരുന്നു. പാട്ടു പാടുന്നതോടൊപ്പം നൃത്തം ചെയ്യലിലും ഇവര്‍ സമര്‍ത്ഥകളായിരുന്നുവെന്ന്‌ പതിറ്ുച്ചത്തില്‍ ഇപ്രകാരം വര്‍ണ്ണിക്കുന്നു; 170 “പാടു വിറലിയര്‍ പല്‍ പിടിപെറുക്‌” (പതി.5:3:22) “മറം പാടിയ പാടിനിയുമ്മേ” (പുറം.11:11) കൂടാതെ വിളങ്ങുന്ന നെറ്റിത്തടത്തോടു കൂടിയ സുന്ദരികളായ വിറലികളുടെ ന്യത്തം കൊണ്ടും,ആട്ടവും പാട്ടും കുരവയും കൊണ്ട്‌ നഗരങ്ങള്‍ വിലസുന്നുവെന്നു പതിറ്ുച്ചത്തിത്‌ ഈവിധം പാടുന്നു; “നന്നുതല്‌ വിറലിയര്‍ ആടും തൊണകര്‍ വരൈപ്പിനവര്‍ ഉരൈയാനാവേ” (പതി.5:7:7-8) “വിളവു കൊള്‍ മൂതുഉര്‍ വിറലി പിന്‍റൈ മുഴവന്‍ പോല” (അകം.352:5-6) ഇവര്‍ക്കും രാജസന്നിധിയില്‍ നിന്ന്‌ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. പാണര്‍ക്കു ചൂടാന്‍ പൊന്‍താമരപ്പൂവും അഴകറ്റനെറ്റിത്തടത്തോടും കൂടിയ വിറലികള്‍ക്കു മാറിലണിയാന്‍ പൊന്നരിമാലയും ചെങ്കുട്ടുന്‍ സമ്മാനിച്ചതായി പതിറ്ച്ചത്ത്‌ അഞ്ചാം പതികത്തില്‍ ഇപ്രകാരം പാടുന്നു; “വൈമ്പൊറ്റാമരൈ പാണര്‍ ചൂൂട്ടി ഒണ്ണതല്‍ വിറലിയര്‍ ക്കാരം പൂട്ടി” (പതി.5:8:1-2) 4.5.1.2 വേലന്‍ സംഘകാല ചേരനാട്ടിലെ പ്രബലമായ ജനവിഭാഗമായിരുന്നു വേലന്‍. ശ്രീമുരുകന്റെ പൂചാരിയായ വേലന്‍ ശ്രീമുരുകന്റെ ആയുധമായ വേല്‍ പിടിച്ച്‌ ആടുന്നതുകൊണ്ടാണ്‌ (തുളളുന്നതുകൊണ്ടാണ്‌) വേലന്‍ എന്നുവിളിക്കുന്നത്‌.” ശ്രീമുരുകന്റെവെളിച്ചപാട്‌ നടത്തുന്ന ഈ തുളളലിനെ വെറിയയര്‍തല്‍, വെറിയാടല്‍, വെറിയാട്ടു എന്നിങ്ങനെ സംഘ സാഹിതൃത്തില്‍ പരാമശിക്കപ്പെടുന്നു. പെണ്‍കൊടികള്‍ വിരഹദു:ഖത്താല്‍ വിഷമിച്ചിരിക്കുന്നതു കാണുന്ന മാതാപിതാക്കള്‍ കാര്യം മനസ്സിലാകാതെ തന്റെ മകള്‍ക്ക്‌ മുരുകദോഷം ഉണ്ടെന്ന്‌ കരുതി വേലന്റെ അരികില്‍ വന്ന്‌ ദോഷപരിഹാരങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ ശ്രീമുരുകന്റെ വെളിച്ചപാടായി വരുന്ന കര്‍മ്മികളാണ്‌ വേലന്മാര്‍. വറ? എന്ന പദത്തിന്‌ “മണം (കല്യാണം) എന്ന പഴന്തമിഴ്‌ പദവുമായി ബന്ധമുണ്ട്‌. ശ്രീമുരുകൻ കല്യാണം കഴിക്കാത്ത പെണ്‍ കൊടികള്‍ക്ക്‌ ദോഷം ചെയ്യുന്നുവെന്ന്‌ വിശ്വാസം പഴന്തമിഴ്‌ 171 നാട്ടിലുണ്ടായിരുന്നു.”* സംഘകവിതകളില്‍ വെറിയാടുമായി ബന്ധപ്പെട്ടാണ്‌ വേലമ്മാരെ ക്കുറിച്ചു പരാമര്‍ശങ്ങളുളളത്‌. പെണ്‍കുട്ടിയുടെ വീടിന്റെ മുറ്റത്താണ്‌ വെറിയാടലിന്റെ കളങ്ങള്‍ ഒരുക്കുന്നത്‌. കോമരം തുളളുന്നതുപ്പോലെ വേലന്‍ തുളളുന്നു. ആടിനെ അറുത്ത്‌ തിനയരിയോട്‌ ചേര്‍ത്ത്‌ അതിനെയവിടെ തൂക്കുന്നു; “അരുമ്പുമുതിര്‍ വേങ്കൈ അലങ്കല്‍ മെന്‍ ചിനൈച്‌ ചുരുമ്‌ പുവായ്‌ ചിറന്ത പൊന്‍പുരൈ നൂണ്‍ താതു മണിമരുള്‍ കലവത്തു ഉറൈപ്പ, അണിമിക്കു അവിര്‍ പൊരി മഞ്ഞൈ ആടുമ്‌ ചോലൈപ്‌ പൈന്താട്‌ ചെന്തിനൈക്‌ കൊടുങ്കുരല്‍ വിയന്‍പുനമ്‌ ചെന്താര്‍ക കിളെള നമ്മൊടു അകടിന്തോന്‍ പണ്‍പുതാ വന്തമൈ അറിയാള്‍,നൂണ്‍കേഴ്‌ അറിപുരൈ എഴില്‍ നലത്തു എന്‍മകള്‍ തുയാമ്രുങ്കു അറിതല്‍ വേണ്‍ടും എന, പല്പിരപ്പു ഇരീഇ, അറിയാ വേലന്‍ തരീഇ അനെനൈ, വെറി അയര്‍ വിയന്‍ കള പൊലിയ എത്തി, മറിഉയിര്‍ പഴങ്കാ അളവൈ, ചെന്‍റുയാമ്‌, ചെലവരത്‌ തുണിന്ത, ചേണ്‍ വിളങ്കു എല്‍വളൈ നെകിഴന്തു മുന്‍കൈ നേര്‍ ഇറൈപ്‌ പണൈത്തോള്‍ നല്‍എഴില്‍ അഴിവിന്‍ തൊല്കവിന്‍ വെറിഇയ മുകിഴ്ത്തുവരല്‍ ഇളമുലൈ മൂഴ്ക, പല്‍ഈഴ്‌ ഇയങ്കല്‍ ഇയൈവതു മന്‍നോ-തോഴി നറൈകാല്‍ യാത്ത നളിര്‍ മുചൈച്‌ ചിലമ്പില്‍ പെരുമലൈ വിടരകമ്‌ നീടിയ ചിറിയിലൈച്‌ ചാന്ത മെന്‍ചിനൈ തിീണ്ടി,മേലതു പിരചമ്‌ തൂങ്കും ചേണ്‍ ചിമൈ വരൈയക വെറ്പുന്‍ മണന്ത മാര്‍പേ !” (അകം.242) മുടി കെട്ടാതെയും കൈയ്യിലെ വള രി പോകുംവിധം ശോഷിച്ചതുമായ മകളുടെ അവസ്ഥ കണ്ട്‌ മുരുകന്റെ ദോഷം കൊണ്ടാണെന്ന്‌ കരുതി വെറിയാടലിനുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുന്നു. പന്തലില്‍ കടമ്പ്‌ പൂക്കള്‍ കൊണ്ടു അലങ്കരിക്കുകയും മുരുകനെ സ്തുതിച്ച്‌ പാട്ടു പാടുകയും വേലന്‍ വെറിയാടുകയും ചെയ്യുന്നതിനെ പറ്റി ഇതേപോലെ അകം 98-0൦ പാട്ടിലും വര്‍ണ്ണിക്കുന്നുണ്ട്‌. വെറിയാട്ടം കഴിഞ്ഞ കളും പൂക്കളെല്ലാം വീണുകിടക്കുന്ന മുല്ലനിലത്തെപോലെയും, കുരങ്ങള്‍ പൂമരത്തില്‍ക്കയറി കളിക്കുമ്പോള്‍ പൂക്കള്‍ ഉതിര്‍ന്നു വീണു കിടക്കുന്നതു പോലെയാണ്‌ എന്നും; ഇ്രകാരം വര്‍ണ്ണിക്കുന്നു. “വേറിയയര്‍ കളത്തുച്‌ ചിറുപല താ അയ” (അകം.114:2) 172 “അതിര്‍ കുറല്‍ മുതുകലൈ കറി മുറി മുലൈ ഇ ഉയര്‍ ചിമൈ നെടുങ്്‌ കോട്ടുകള ഉതക്ക കമഴിതഴ്‌ അലറിതാ അയ്‌ വേലന്‍ വെറിയയ പിയന്‍ കളം കടുക്‌ കുക്‌ പെരുവരൈ നണ്‍ണിയ ചരാലാനേ” (അകം.182;14-15) ഈ വിധം വെറിയാടലുമായി ബന്ധപ്പെട്ട്‌ സംഘ സാഹിത്യത്തില്‍ ഉടനീളം കടന്നുവരുന്ന ജനവിഭാഗമാണ്‌ വേലന്മാര്‍. 4.5.1.13 അന്തണര്‍ സംഘ സാഹിത്യത്തില്‍ അന്തണര്‍, പാര്‍പ്പര്‍ എന്നീ പേരുകളിലാണ്‌ ബ്രഹ്മണര്‍ അറിയപ്പെട്ടിരുന്നത്‌. സമൂഹത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടവരായിരുന്നു ഇവര്‍. മലൈമാന്‍ തിരുമുടിക്കാരിയെപറ്റി മാദറോക്കത്തു നച്ചചാമലയാര്‍ പാടിയ പുറം. 126-0൦ പാട്ടില്‍ അന്തണരുടെ പ്രാധാന്യത്തെപറ്റി ഇങ്ങനെ പാടുന്നു; “പുലപഴുക്കാറ്റവന്തണാളന്‍” “ഭൂമിയില്‍ വസിക്കുന്ന സമുന്നതരായ ജനങ്ങളേക്കാളും അറിവിനെ സംബന്ധിച്ചിടത്തോളം കളങ്കമറ്റ അന്തണനാണ്‌ കപിലന്‍” എന്ന്‌ വ്യാഖ്യാനം. ഈ പാട്ടില്‍ നിന്ന്‌ അറിവിനെ സംബന്ധിച്ചിടത്തോളം അന്തണര്‍ അവസാന വാക്കായിരുന്നുവെന്നും,സമൂഹത്തില്‍ പ്രാധാന്യം ലഭിച്ചിരുന്ന വിഭാഗമായിരുന്നുവെന്നും, വ്യക്തമാണ്‌. മറ്റൊരു പുറം പാട്ടില്‍ “മോഷം ആഗ്രഹിച്ചു ഇന്ദ്രിയങ്ങളിന്മേല്‍ച്ചെല്ലുന്ന അഭിലാഷത്തെ നിയന്ത്രിച്ച അന്തണര്‍ എടുത്ത മുത്തീപ്പോലെ.....” എന്ന്‌ പറയുന്നു. “ഒൻറു പുരന്തടങ്കിയ വിരുപിറപ്പാളര്‍ മുത്തീ പ്പുരൈ ക്കാണ്ടകവിരുന്തു” (പുറം.367:11-12) ഈ പാട്ടില്‍ നിന്നും അന്തണര്‍ മുത്തിയെ ആരാധിച്ചിരുന്നുവെന്നും വ്യക്തമാണ്‌. വേദപാരായണവും വേദോപദേശവും ചെയ്ത്‌ പരിശുദ്ധിയാര്‍ന്ന നാവോടുകൂടിയവരും കീര്‍ത്തിയേറിയ മഹായജ്ഞങ്ങള്‍ പലതും മുടങ്ങാതെ നടത്തിയിട്ടുളള അന്തണര്‍ എന്നും പതിറ്റുപ്പത്ത്‌ ഇങ്ങനെ പാടുന്നു; “ഉരൈ ചൊല്‌ വേള്‍വി മുടിത്ത കേള്‍വി അന്തണര്‍ അരുങ്കല മേര്‍പ നിര്‍ പട്ടു” (പതി.7:4-5) 173 ഐങ്കറുനൂറിലും സമാനമായൊരു പാട്ടുണ്ട്‌; “പകൈവര്‍ പുല്‍ ആമക ! പാര്‍പ്പര്‍ ഓതുക്‌ (ഐങ്കു.4:2) ഈപാട്ടുകളില്‍ നിന്ന്‌ ബ്രാഹ്മണര്‍ വേദപാരായണവും വേദോപദേശവും സ്ഥിരമായി ചെയ്തു പോന്നിരുന്നുവെന്ന്‌ മനസ്സിലാകുന്നു. മറ്റൊരു പാട്ടില്‍ ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ “അദ്ധ്യയനം, യജ്ഞം, യാജനം, ദാനം, ്രതിഗ്രഹണം തുടങ്ങി ആറ്‌ കര്‍മ്മങ്ങള്‍ക്കും അധികാരികളായ അന്തണര്‍” ഇര്പരകാരം പാടുന്നു; “ഓതല്‍ വേട്ടൽ അവൈ പിറര്‍ച്ചെയ്തല്‍ ഇതല്‍ ഏറ്റല്‍ എന്‍റാറു പുരിഞ്ഞൊഴുകും അറം പുരിയന്തണര്‍ വഴി മൊഴിന്തൊഴുകി” (പതി.3:4:6-8) അന്തിവേളയില്‍ അന്തണരുടെ കഠിനകര്‍ത്തവ്യമായ ആഹുതി ചെയ്യുന്ന അഗ്നി്രയ ത്തോടുകൂടി എന്ന്‌ പുറപ്പാട്ടില്‍ ഇര്രകാരം വര്‍ണ്ണിക്കുന്നു; “അന്തിയന്തണരരുങ്കട നീറുക്കും” (പുറം.2:22) സല്‍സ്വഭാവങ്ങളുടെ അധിപന്മാരായിട്ടു കണ്ടിരുന്ന ്രഹ്മണരുടെ യാത്രകളില്‍ സൂര്യന്റെ ചൂടില്‍ നിന്ന്‌ രക്ഷനേടാനായി കുടയും അതോടൊപ്പം ഒരു പെണ്ണാടിനെയും അവര്‍ തോളില്‍ ക്കയറ്റി പോയിരുന്നതായി കലിത്താകയിത്‌ ഈവിധം വിവരിക്കുന്നു; “എറിത്തരുകതിര്‍താങ്കി ഏന്തിയ കുടൈനീഴല്‍ ഉറിത്താഴ്ന്ത കരകമ്യം ഉരൈ ചാന്‍റ മുക്കോലും നെറിപ്പടച്‌ ചുവല്‍ലആസൈ ഈ വേറുഓരാനെഞ്ചാത്തുക്ക്‌ കുറിപ്പുഏവന്‍ ചെയല്‍ വാലൈക്‌ കൊളൈനടൈ അന്തണീര്‍” (കലി.9:1-4) സമൂഹത്തില്‍ നിന്ന്‌ ബ്രാഹ്മണര്‍ക്ക്‌ അംഗീകാരം ലഭിച്ചതിന്‌ ഉദാഹരണമാണ്‌ ചെല്‍വകടും വാഴിയാതന്‍ വേദജ്ഞരല്ലാത്ത ്രാഹ്മണരല്ലാതെ മറ്റാരെയും വണങ്ങുന്നവനല്ല എന്ന്‌ പതിമുച്ചത്തിത്‌ ഈവിധം വര്‍ണ്ണിക്കുന്നു; “പാര്‍പ്പാര്‍ക്കല്ലതു പണിപറിയലൈയേ (പതി.63:3:1) ഇങ്ങനെ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടതും നല്ല സ്ഥാനവുമുണ്ടായിരുന്ന ജനവിഭാഗമായിരുന്നു അന്തണരെന്ന്‌ ഈ പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌. 174 സമൂഹത്തിലെ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ഈ ജനവര്‍ഗ്ഗങ്ങള്‍ അവരുടെ ജീവിതരിതിക്കനുസൃതമായി സമൂഹത്തില്‍ അറിയപ്പെട്ടിരുന്നുവെന്ന്‌ മേല്‍പ്രസ്താവിച്ച പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌. ഈ ജനവിഭാഗങ്ങളില്‍ പ്രധാനമായും പാണന്‍, വേലന്‍, തച്ചന്‍ എന്നിവ ഇന്നും കേരളത്തില്‍ സംഘകാലത്തുണ്ടായിരുന്ന അതേ തൊഴിലുകളുമായി ബന്ധപ്പെട്ടു ജീവിച്ചുവരുന്നുണ്ട്‌. ഇന്നത്തെ തമിഴ്നാട്ടില്‍ പാണന്‍ എന്ന ജനവിഭാഗമില്ല, വേലന്‍ എന്ന ജനവിഭാഗം ഉണ്ടെങ്കിലും പാരമ്പര്യമായ ചാത്തന്‍ പൂജയും, മുരുകന്‍ പൂജയും അവര്‍ പിന്‍ന്തുടര്‍ന്നില്ല..സംഘകാലക്യതികളില്‍ പരാമശിക്കുന്നതുപോലെ “തച്ചന്‍” എന്ന പേരിലല്ല “തച്ചെര്‍” എന്ന പേരിലാണ്‌ “വിശ്വകര്‍മ്മ'വിഭാഗം ഇപ്പോള്‍ അവിടെ അറിയപ്പെടുന്നത്‌. എന്നാല്‍ ഇന്നും കേരളത്തില്‍ “തച്ചന്‍” എന്ന ്രയോഗം നിലവിലുണ്ട്‌. “പാണന്‍ വിഭാഗം കേരളത്തിന്‍െറ സാംസ്ക്കരികചരിത്രത്തിന്റെ ്രധാനപ്പെട്ട ഭാഗമാണ്‌. വടക്കന്‍ പാട്ടുകളിലും മറ്റ്‌ ഐതിഹ്യങ്ങളിലും സംഘകാലത്തെ പാട്ടുകാരെന്ന പോലെ അവര്‍ കടന്നുവരുന്നു. ഇന്നും കര്‍ക്കിടക മാസത്തില്‍ വീടു വീടാന്തരം കയറി പാട്ടു പാടുന്ന പുളളുവന്‍ സംഘം പാണന്‍ന്മരുടെ വിഭാഗമാണെന്ന്‌ 'കാസ്ത്രസ്‌ ആന്റ്‌ മ്ൌബ്സ്‌ ഓാഫ്‌ ഈത്ത്‌ ഇന്ത്യ” എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട്‌ എം.രാഘവയ്യങ്കാര്‍ രേഖപ്പെടുത്തുന്നു.***** വേലന്മരുടെ ആചാരങ്ങളും, വേലന്‍ തുളളലും,വെറിയാടലും ഇന്നും കേരളത്തിലെ വേലന്‍മ്മാര്‍ അനുഷധിച്ചു പോരുന്നുണ്ട്‌. കേരളത്തിലെ കാസര്‍ഗോഡ്‌ തുടങ്ങിയ മലബാര്‍ ജില്ലകളില്‍ പഴന്തമിഴില്‍ പറയുന്ന വേലന്‍ അവരുടെ ആചാര പ്രകാരം ഇന്നും നിലനില്‍ക്കുന്നു. ഇന്നും ഇവരുടെ ഉത്സവങ്ങളില്‍ വേലാട്ടം അഥവാ തെയ്യം കാണുന്നുണ്ട്‌ എന്നും ഭക്തവത്സലഭാരതി പറയുന്നു.” ചാത്തന്‍ വഴിപാടിനെ പറ്റിയും സംഘകാലത്ത്‌ നിരവധി പരാമശങ്ങളുണ്ട്‌. ഇന്നും വേലന്മാര്‍ ചാത്തന്‍ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ ഈയൊരു പാരമ്പര്യ തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു. മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്ന പരതവര്‍ എന്ന സംഘകാല ചേരജനത പില്ക്കാല ചേരനാട്ടില്‍ അന്യംനിന്നു പോകുകയും പരവർ എന്ന പേരില്‍ തമിഴ്നാട്ടില്‍ അതേ തൊഴിലോടെ ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്‌.” ഗോസമുദായങ്ങളില്‍ സംഘകാലത്ത്‌ പരാമര്‍ശിക്കുന്ന അതേ പേരോടെ ഇന്നും ഇടയര്‍ കേരളത്തിലുണ്ടെങ്കിലും ഇവരുടെ പാരമ്പര്യ തൊഴില്‍ അന്യം നിന്ന്‌ പോയിരിക്കുന്നു. വേട്ടുവര്‍, കുറവര്‍ എന്നി വിഭാഗങ്ങള്‍ ഇന്നും അതേ പേരില്‍ കേരളത്തില്‍ളണ്ടെങ്കിലും സംഘകാലതൊഴിലുകള്‍ അവര്‍ പിന്തുടരുന്നില്ല. കുറവര്‍ മുളകള്‍ കൊണ്ടുളള വടികളും മറ്റും ഉണ്ടാക്കി വിലക്കുന്നുണ്ട്‌. എയിനര്‍,വില്ലര്‍ എന്നി പോര്‍ വിഭാഗങ്ങള്‍ക്ക്‌ സമാനമായ പേരോടുകൂടിയ ജാതിവിഭാഗം പില്ക്കാല ചേരനാട്ടില്‍ ഇല്ലെങ്കിലും വില്ലവര്‍ ഈഴവരാണെന്ന്‌ പറയുന്നുണ്ട്‌ “കേരളത്തിലെ ആദ്യ രാജാവ്‌ ചേരവംശജനായ ആതനാണ്‌. ചേരരാജാക്കന്‍മ്മാര്‍ വില്ലവര്‍ (ഈഴവര്‍) ആയിരുന്നു. കേരളത്തിലെ പ്രബല സമുദായം വില്ലവരായിരുന്നു. ഈഴവരെന്നും തീയരെന്നുമാണ്‌ ഇപ്പോള്‍സാധാരണ പറയാറുളളത്‌. പഴയകാലത്ത്‌ ,വില്ലവര്‍,ചേകോന്‍ ഈ പദങ്ങള്‍ക്കായിരുന്നു ഗ്പചാരം. വില്ല്‌ അവരുടെ കൊടിയടയാളമായിരുന്നു. അവരുടെ ആയുധവും വില്ലുതന്നെ” എന്ന്‌ ഇളംകുളത്തെ ഉദ്ധരിച്ചുകൊണ്ട്‌ എന്‍.ആര്‍.കൃഷ്ണന്‍ രേഖപ്പെടുത്തുന്നു. കൂടാതെ വില്ലവരും തീയരും ഈഴവരും ഒരേ സമുദായമാണെന്നു എസ്‌.എന്‍.ഡി.പി യോഗ റൂളിലും രേഖപ്പെടുത്തിയതായി അദ്ദേഹം പറയുന്നു.” 175 ഇങ്ങനെ (്രകൃതിയുടെയും സമൂഹത്തിന്റെയും സാഹചരൃത്തിനൊത്ത്‌ തൊഴിലിലേര്‍പ്പെടുകയും ചെയ്ത ഈ ജനവിഭാഗങ്ങളാല്‍ രൂപീകൃതമായ അവരുടെ സാംസ്ക്കാരികാംശങ്ങളെയാണ്‌ തുടര്‍ന്ന്‌ അടയാളപ്പെടുത്തുന്നത്‌. 4.5.2 സാമൂഹ്യജീവിതം സംഘകാല ചേരനാട്ടു സമൂഹത്തില്‍ സ്ത്രീകള്‍ക്ക്‌ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കായിക ജോലികളെല്ലാം പുരുഷനാണ്‌ ഏറ്റെടുത്തു നടത്തിയിരുന്നതെങ്കിലും സമൂഹത്തില്‍ സവിശേഷമായൊരു സ്ഥാനം സ്ത്രീകള്‍ക്കുണ്ടായിരുന്നതായി പഴന്തമിഴ്‌ പാട്ടുകള്‍ തെളിവുകള്‍ നല്‍കുന്നുണ്ട്‌. ഈവ്വെയാര്‍ എന്ന കവയത്രിയുടെ വരവുമായി ബന്ധപ്പെട്ട ഈ പാട്ടില്‍ നിന്നു സ്ത്രീയുടെ മഹത്വത്തെ പറ്റിമനസ്സിലാക്കാം; “ഇവ്വേ,പീലിയണിന്തു മാലൈ ചൂട്ടിക കണ്ടിരണോന്‍ കാഴ്തിരുത്തിനെയ്യണിന്തു കടിയുടൈ വിയനകരവ്വേയ്യവ്വേ പകൈവര്‍ക്കുത്തിക്കോടുനു തിചിതൈന്തു കൊറ്റുറൈക്കുറ്റില മാതോ വെന്‍റും ഉണ്ടായിര്‍ പതങ്കൊടുത്‌ തില്ലായിനുടനുണ്ണം ഇല്ലോരൊക്കറ്റലൈവന്‍ അണ്ലൈങ്കോമാന്‍ വൈന്നുതിവേലേ” (പുറം.95) “തൊണ്ടനാട്ടിലെ അധിപന്‍ അതിയമാനോടു വൈര്യമുളളവനായിരുന്നു. തന്റെ സൈന്യം വളരെ വലുതാണെന്ന്‌ അഹങ്കാരവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട്‌,യുദ്ധത്തിന്റെ തിന്മകളെ പറ്റി മനസ്സിലാക്കിക്കൊടുക്കാന്‍ രവ്വയാറെ കണ്ടപ്പോള്‍ കതാഞണ്ടമാല്‍ തന്റെ വീരത്വത്തെ (ഗ്പദര്‍ശിപ്പിക്കും വണ്ണം. ആയുധപ്പുര കാണിച്ചുകൊടുക്കുകയും ചെയ്തു. മതാണ്ടമാ്റ്‌ ഈ മനോഭാവം ഗ്രഹിച്ച ഈവ്ൃവയാര്‍ മതാണ്ടമാനെ സ്തുതിക്കും വിധത്തില്‍, ഈ ആയുധങ്ങള്‍ ഭംഗിയായിരിക്കുന്നു, അതിയാമന്റെ ആയുധങ്ങള്‍ പലതരം കേടുപാടുകള്‍ നിമിത്തം കൊല്ലന്റെ പണിപ്പുരയിലാണ്‌ എന്ന്‌ പറഞ്ഞു യുദ്ധത്തിന്റെ മോശാവസ്ഥ ഗ്പകടിപ്പിച്ചുകൊണ്ട്‌ അതിയാമനെ സ്തുതിക്കുന്നു. അതിയാമന്റെ ദൂതായി ഈവ്ൃയാര്‍ തൊണ്ട നാട്ടിലേക്ക്‌ പോകുന്നതില്‍ നിന്നു തന്നെ സ്ത്രീക്ക്‌ സമുഹത്തില്‍ കിട്ടിയിരുന്ന ്രധാന്യം വ്യക്തമാണ്‌. കുടുംബമായി ബന്ധപ്പെട്ടജോലികളിലാണ്‌ സ്രതീകള്‍ ഗ്പധാനമായും ഏര്‍പ്പെട്ടിരുന്നത്‌. സ്ത്രീകളുടെ പ്രധാനചുമതല അവരുടെ ഭര്‍ത്താവിനെ പരിചരിക്കുക എന്നതായിരുന്നുവെന്ന്‌ കുറുന്തൊകൈ യിലെ ഈപാട്ടില്‍ നിന്ന്‌ വ്യക്തമാണ്‌; “വിനൈയേ അടാവര്‍ക്കു ഉയിരേ വാഴ്നുടൽ മനൈ ഉരൈ മകളിര്‍ക്കു ആടവര്‍ ഇയില്‍ എന” 176 (കുറു.135:1-2) കര്‍പ്പും കളവും എന്ന ഗാന്ധര്‍വ്വ വിവാഹ സമ്മത്രദായ രീതികളെ പറ്റി സംഘകാല കൃതികളില്‍ കാണാമെങ്കിലും ദൈവീകമായ മംഗല്ല്യചടങ്ങ്‌ എന്ന തലത്തില്‍ മാതാപിതാക്കളുടെ അറിവോടെയുളള കല്യ്യാണമാണ്അംഗീകരിച്ചിരുന്നത്‌. മാതാപിതാക്കളുടെ സമ്മതത്തോടെ കൂടി തന്നെയാണ്‌ ഭൂരിഭാഗം കല്ല്യാണവും നടന്നിരുന്നത്‌. സാധാരണയായി വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു കല്യാണം നടന്നിരുന്നത്‌. ഇതി 'വടുവൈ മണം” എന്നാണ്‌ പറഞ്ഞിരുന്നത്‌. ചിലമ്പ്‌ അഴിച്ചുവെച്ച്‌ എന്റെ വീട്ടില്‍ വച്ച്‌ കല്യാണം നടക്കണമെന്ന്‌ കാമുകി പറയുന്ന രംഗം ൭എങ്കുറുന്നുറില്‍്‌ കാണാം; “നൂമ്മനൈച്‌ ചിലമ്പു കഴിഇ അയരിനു എമ്മനൈ വതുവൈ നല്മണം കഴിക എച്‌” (ഐകങ്കു.399:1-2) വധുവിന്റെ വീട്ടില്‍ വച്ചു നടക്കുന്ന കല്യ്യാണചടങ്ങില്‍ അമ്മയ്ക്കായിരുന്നു ്രധാന ചുമതലകള്‍ നിര്‍വഹിക്കേണ്ടിയിരുന്നത്‌. “തായതന്‍ ചെമ്മല്‍ കണ്‍ടുകടന്‍ ഇറുപ്പ, മുഴവുമുകം പുലരാ വിഴവുടൈ വിയല്നകര്‍” (അകം.397:2-4) വീടിന്റെ മുറ്റത്ത്‌ ഭംഗിയായി അലങ്കരിച്ച പന്തലിലാണ്‌ കല്ല്യാണം നടന്നിരുന്നതെന്ന്‌ അകത്തിണച്ചുാട്ടിത്‌ ഇ്രകാരം വര്‍ണിക്കുന്നു; “തണ്‍പെരും പന്തര്‍ത്തരു മണല്‍ ഞെമിരി മനൈവിളക്‌ കുറുത്തു, മാലൈ തൊടരി” (അകം.86:3-4) വധുവിന്റെ കഴുത്തില്‍ ഇലകള്‍കൊണ്ടും പൂക്കള്‍ കൊണ്ടും മുള മാലകള്‍ ചാര്‍ത്തിയിരുന്നവെന്നും, കാലിലെ ചിലമ്പ്‌ അഴിച്ചു മാറ്റുന്നത്‌ ഗപധാനപ്പെടു ചടങ്ങായിരുന്നവെന്നും, ഈ പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌; “മണ്‍ണുമണി അന്ന, താഴകപ്പാവൈത്‌ തണ്‍ നറു മുകൈയൊടു വെണ്‍നുൂല്‍ കൂട്ടി” (അകം. 136:13-14) “നുമ്മനൈച്‌ ചിലമ്പു കഴീഇ അയരിനും എമ്മനൈ പതുവൈ നല്മണം കഴിക്‌ (ഐകങ്കു.399:1-2) 177 കല്ല്യാണത്തിന്‌ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം പാനിയങ്ങള്‍ നല്‍കിയിരുന്നതായി കലി ത്തൊകയിലെ 114:3-4 എന്നീവരികളില്‍ നിന്ന്‌ വ്യക്തമാണ്‌. പുറം പാട്ടിലും ഇതിനെപ്പറ്റിസൂ ചനയുണ്ട്‌: “വടുവൈ വിഴാവിന്‍ പുതുപോര്‍ക്കു എല്ലാം വെയ്യായ്പ പെയ്ത പുഉത നീര്‍ ചാല്‍ക്‌” (പുറം .372:10-11) അകത്തിണയിലെ പാട്ടുകളില്‍ നിന്ന്‌ കല്്യാണത്തിനുശേഷം പുതിയ കുടുംബം വേര്‍പിരിഞ്ഞു അവരുടെ സ്വന്തമായ ജീവിതം കെട്ടിപ്ചടുത്തുയര്‍ത്തിയിരുന്നുവെന്നു മനസ്സിലാക്കാം. നായകന്‍,നായിക,നായികയുടെ തോഴി അല്ലെങ്കില്‍ സഹായി എന്നിവരുളള ഒരു കുടുംബ വ്യവസ്ഥയാണ്‌ അകത്തിണയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്‌. നായികയുടെ മക്കളെ സംരക്ഷിക്കുക എന്നതായിരിക്കുനം മിക്കവാറും തോഴിയുടെ കര്‍മ്മം സ്വഭാവികമായും തോഴിയുടെ മക്കളും നായികയുടെ മക്കളും തമ്മിലുളള ചങ്ങാത്തത്തിന്‌ ഇതു വഴിയൊരുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭാര്യ,ഭര്‍ത്താവ്‌,ഭാര്യയുടെ തോഴി, അവരുടെ മക്കള്‍ ചേര്‍ന്ന ചെറിയ കുടുംബമായിരുന്നു സംഘ കാലത്തുണ്ടായിരുന്നതെന്ന്‌ അകത്തിണയിലെ കാവ്യങ്ങളെ മുന്‍നിര്‍ത്തി പറയാം കുട്ടിയുടെ ജനനം കുടുംബത്തിന്‌ മുഴുവനും ആഹ്ളാദം നല്ക്കുന്ന മുഹൂര്‍ത്തമായിരുന്നു. കുടുംബത്തില്‍ ആണ്‍കുട്ടിയുടെ ജനനം വിശേഷമായികണ്ടിരുന്നു; “ഒണ്‍ ചുടര്‍പ്‌ പാണ്‍ടില്‍ ചെഞ്ചുടര്‍ പോല, മനൈ കുകുവിളക്കു ആയിനള്‍ മന്‍റ കളൈപ്‌ പെയല്‍ പൂപ്പല അണിന്ത വൈപ്പിന്‍ പുറഅണിനാടന്‍ പുതല്‍ വന്‍ തായേ” (ഐകങ്കു.405:1-4) അമ്മ കുട്ടിക്ക്‌ ്രധാനമായും മുലപാലാണ്‌ ഉനട്ടിയിരുന്നത്‌, കുട്ടികള്‍ പാലിനുവേണ്ടി കരയുന്നതിനെപറ്റി ഇ്രകാരം ഐകങ്കുറുനൂറില്‍ പാടുന്നു; “കാതല്‍അംപുതല്‍ വന്‍ അവുമ്‌ ,ഇനി മുലൈക്കേ” (ഐകങ്കു.424:4) ജനിക്കുന്ന കുട്ടി ആണാണെങ്കില്‍ അവര്‍ക്ക്‌ സാധാരണയായി അച്ഛന്റെ പേരുതന്നെയാണ്‌ വച്ചിരുന്ന തെന്ന്‌ ഐങ്കുറുനൂറിലെ ഈ പാട്ടില്‍ നിന്ന്‌ മനസ്സിലാക്കാം; “അകന്‍ പെരും ചിറപ്പിന്‍ തന്തൈ പെയരന്‍” (ഐകങ്കു.403:3) രാജ്യത്തിന്റെ കീർത്തിക്കു വേണ്ടിയുളള നല്ല പനരന്മാരായി കുട്ടികളെ വാര്‍ത്തെടു ക്കാനാണ്‌ അക്കാലത്തെ സ്ത്രീകള്‍ ശ്രമിച്ചിരുന്നത്‌. “മാതാവ്‌ മക്കളെപ്പെറ്റു വളര്‍ത്തുകയും പിതാവ്‌ അവരെ വേണ്ടവിധം വിദ്യഭ്യസിപ്പിക്കുകയും ചെയ്യണം. മക്കളുടെ കടമ യുദ്ധത്തില്‍ 178 ചെന്ന്‌ ശത്രുക്കളുടെ കൊലയാനകളെ കൊന്നിട്ടു മടങ്ങിവരികയെന്നാണ്‌, എന്ന്‌ പുറം 312 -00 പാട്ടില്‍ ഇങ്ങനെ പാടുന്നു; “ഇന്‍റു പുറന്തരു തലെന്‍റലൈക്കടനേ ചാന്‍റോ നാക്കു തക്കന്തെ ക്കു ക്കടനേ വേല്‍വടിത്തു ക്കൊടുത്തല്‍ കൊല്ലര്‍ ക്കുക്കടനേ നന്നടൈ നല്‍കല്‍ വേന്തര്‍ക്കുക്കടനേ ഒളിറുവാളരുഞ്ചമ മുരുക്കിക്‌ കളിറെറിന്തു പെയര്‍ തല്‍കാളൈക്കുക്കടനേ” കുട്ടികളെ നല്ലവണ്ണം സംരക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ എത്തുന്ന അതിഥികളെ സത്ക്കരി ക്കുകയും ചെയ്യുന്ന സ്ത്രീയെ ഐങ്കുറുനൂറില്‍ ഇങ്ങനെ വിശമാക്കുന്നു; “വിരുമ്തുതാണി പെറുതലും ഉരിയല്‍ മട്ടോ കുരുമ്പൈ മണിപ്പൂണ്‍ പുടല്‍ വന്‍ തായേ” (ഐകങ്കു.442:2-5) കുടാതെ പാടത്ത്‌ പണിയെടുക്കുകയും കൊയ്യുകയും വീട്ടില്‍ ഭക്ഷണം പാചകം ചെയ്യു കയും, അതിരാവിലെ തൈര്‍ കടയുകയും സ്ത്രീയെ പഴന്തമിഴ്‌ കൃതികള്‍ വിശദീകരിക്കുന്നു; “അവള്‍ എറി ഉലക്കൈ വാഴൈവ്‌ ചേര്‍ത്ത വാളൈക്‌ കൈ മകളിര്‍ വല്ലൈ കൊയ്യും” (പതി.3:9:1-2) “മട്ടുക കയിറു ആടാ വൈകര്‍ പൊഴുതു ആന്‍ പയം വാഴനര്‍...” (പതി.8:1:16-17) വൈകുന്നേരങ്ങളില്‍ കണ്‍മഷി ചാര്‍ത്തിയ സ്ത്രീകള്‍ വീടിന്‍ മുന്നില്‍ നെയ്യ്‌ ഒഴിച്ച വിളക്കു കള്‍ തെളിച്ചിരുന്നു വെന്നും, അടമ്പ്‌, അലറി എന്നീ പൂക്കള്‍ കൊണ്ട്‌ മലക്കെട്ടി തലമുടിയില്‍ ചൂടിയിരുന്നുവെന്നും ഇപ്രകാരം വിവരിച്ചിരിക്കുന്നു; “കയല്‌ എന്‍ ഉണ്‍കണ്‍ കനങ്കുഴൈ മകളില്‍ കൈയുറൈ യാക നെയ്പെയ്തു വാട്ടിയ ചുടര്‍ തൂയര്‍ എടുപ്പും പുന്‍കണ്‍ മാലൈ” (കുറു.398:3-5) .. മാ ഇടല്‍ അലറി കൂന്തല്‍ മകളില്‍ കുടൈക്‌ കൂട്ടും” (നറ്റി.145:2-3) 179 ചേരന്മാര്‍ക്കിടയില്‍ ഏകഭാര്യാത്വവും ബഹുഭാര്യാത്വവും നിലവിലുണ്ടായിരുന്നു. പെരുംദേവിയൊത്ത്‌ ആണ്ടുതോറും മുടങ്ങാതെ യഥാകാലം മഴപെയ്യിച്ച്‌ അനേകായിരം വര്‍ഷം നാടുവാണാലും എന്ന കവിയുടെ അനുഗ്രഹത്തില്‍ നിന്ന്‌ ഏകഭാര്യവ്യതമനുഷ്ഠിച്ചിരുന്ന രാജാവണദ്ദേഹമെന്ന്‌ വ്യക്തമാണ്‌. ഇതിനു സമാനമായ കാവ്യഭാഗങ്ങളാണ്‌; “വാണുതല്‍ കണവ! മളളരേറേ” (പതി.4.8:10) “അന്നോര്‍ പെരുമ! നന്നുതന്‍ കണവ” (പതി.5.2:7) മംഗല്ല്യസൂശ്രം മാത്രമണിഞ്ഞ യുവതികളൊന്നിച്ച്‌ ആയ്‌ ആണ്ടിരന്‍ എന്നു പാടുമ്പോള്‍ നിര വധി സ്ത്രീകള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടെന്ന്‌ വ്യക്തമാണ്‌; “ഈ കൈയരിയ വിഴൈയണി മകളിരൊട്‌” (പുറം 127:5) പരസ്പര വിശ്വാസത്തില്‍ നിന്ന്‌ ഉണ്ടായിട്ടുളള കടമകള്‍ പരസ്പരം ചെയ്തുതിര്‍ക്കാന്‍ ഭര്‍ത്താ ക്കന്മാര്‍ ഈശ്വരന്റെ മുന്നില്‍വച്ച്‌ സ്ത്രീയുടെ ഉളളം കൈയ്യില്‍ കൈവച്ചുകൊണ്ട്‌ സത്യം ചെയ്തിരുന്നു; “തെറല്‍ അരും കടവുള്‍ മുന്നര്‍ത്‌ തേറ്റി മെല്‍ ഇറൈ മുന്‍കൈ പറ്റിയ ചൊന്‍ ഇരന്തു” (അകം.396:7-8) “അറാവമ്ചിനം ചെയ്തോര്‍ പിനൈ പുരിമ്ന്തു” (അകം.267:2) “ഇരപ്പോര്‍ ഏമ്തുകൈ നിറൈയ പുരപ്പോര്‍ പുലവ്പു ഇല്‍ ഉളളമോതു പുതുവ തമ്ന്തു ഉപക്കും” (അകം.389:11-12) കൂടാതെ തലയില്‍ കൈ വയ്ക്കുന്നത്‌ സ്നേഹത്തിന്റെയും വാത്സല്യത്തന്റെയും സൂചക മായാണ്‌ കരുതിയിരുന്നത്‌; “നരന്തനാറുതന്‍ കൈയാര്‍?” (പുറം:235:8) ഈ വിധം കുടുംബബന്ധങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത സംഘകാല ജനങ്ങള്‍ക്കിടയില്‍ നിരവിധി വിശ്വാസ്രപമാണങ്ങളും നിലനിന്നിരുന്നു. 180 4.5.2 വിശ്വാസങ്ങള്‍ നിമിത്തം, ശകുനം എന്നിവയില്‍ വിശ്വസിച്ചിരുന്നവരാണ്‌ ചേരനാട്ടുകാര്‍. പല്ലിചില ക്കുന്നത്‌ നല്ല ശകുനമായി അവര്‍ കരുതിയിരുന്നതിനെപ്പറ്റി കലിത്തൊക്കയില്‍ ഇപ്രകാരം വിവരിക്കുന്നു; “..... മനൈവയില്‍ പല്ലിയും പാങ്കുംഒട്ടു ഇസൈത്തന” (കലി.11:20-21) സ്ത്രീകളുടെ ഇടത്തേക്കണ്ണ്‌ തുടിക്കുന്നത്‌ സ്ത്രീകള്‍ക്ക്‌ ഏതോ നല്ലതുവരാന്‍ പോകുന്നു വെന്നും, കാക്ക കരയുന്നത്‌ വീട്ടില്‍ വിരുന്നുകാര്‍ വരുന്നുണ്ട്‌ എന്ന്‌ സൂചന നല്‍കുന്നതായും കലിത്തൊകൈ, കുറുന്തൊകൈ എന്നീ കൃതികളില്‍ നിന്നും വ്യക്തമാണ്‌. കൂടാതെ കാക്ക കള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ നല്ല ജീവിതം സമ്മാനിക്കുമെന്നും അവര്‍ കരുതിയിരുന്നു; “നല്‍ എഴില്‍ ഉണ്‍കണും ആടുമാന്‍ ഇടനെ” (കലി.11:22) “വിരുന്തു വരക്കരൈന്ത കാക്കൈയാടു പലിയേ” (കുറു.201:6) നല്ല ദിവസങ്ങള്‍ നോക്കിയാണ്‌ ശുഭകാര്യങ്ങള്‍ക്കായി തെരെഞ്ഞെടുത്തിരുന്നത്‌ അതു കൊണ്ടുതന്നെ ജ്യോതിഷത്തില്‍ അവര്‍ വിശ്വസിച്ചു പോന്നിരുന്നുവെന്നു വേണം കരുതാന്‍; “നാളും കോള്‍ മീന്‍ത കൈട്ടലും തകൈമേ' (കലി.5:9) ഗ്രഹങ്ങളുടെ ചലനങ്ങളും മറ്റും മനുഷ്യന്റെ ഭാവിയെ സ്വാധിീനിക്കുമെന്ന്‌ ചേരനാട്ടു ജന ങ്ങള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്‌ നക്ഷ്രങ്ങളെപ്പോലെ ഒരു പാട്‌ കാലം രാജാവി ജീവിക്കട്ടെ എന്ന്‌ കവികള്‍ പാടിയിരുന്നത്‌; “നിന്‍ നാള്‍ തിങ്കള്‍ അനൈയ ആക തിങ്കള്‍ യാണ്ടു ഒരനൈയ ആക യാണ്‍ടേ ഴി അനൈയ ആക്‌ (പതി.9:5) “വയങ്കിത്തോന്‍റു മീനിനു മിമൈന ഇയങ്കു മാമഴൈ യുറൈയിനും 181 ഉയര്‍ന്തു മേന്തോന്‍റിപ്പൊലികനുന്നാളേ” (പുറം.367:16-18) കൂടാതെ വെളളി നക്ഷ്രതം വടക്കാണ്‌ ഉദിക്കുന്നതെങ്കില്‍ മഴപെയ്യുമെന്നും അവര്‍ വിശ്വസി ച്ചുപോന്നു; “വറിടു വടക്കുതുറൈ മചിയ ചീര്‍ ചാല്‍ വെളളി പയം തെളു പൊഴുതോടു ആനിയം നിര്‍പ്‌” (പതി. 34:24-25) “കൊണ്ടല്‍ തണ്‍ തഴിക കാമം ചൂല്‌ മാ മാലൈ” (പതി.3:4:28) ചില ഗ്രഹങ്ങളുടെ ചലനം രാജാവിന്‌ അനര്‍ത്ഥം ഉണ്ടാക്കുമെന്നും ചേരാട്ടുജനത വിശ്വസി ചചിരുന്നു. “പമ്കുണി ഉയര്‍അഴവമടു തലൈനാള്‍ മീന്‍ നിലൈ തിരിയ നിലൈ നാള്‍ മീന്‍ അടര്‍ എതിര്‍ ഏര്‍ തര്‌” (പുറം 229:5-8) “മേലോര്‍ ഉലകം എയ്തിനന്‍” (പുറം 229-22) ഈ വിധമുളള വിശ്വാസങ്ങള്‍ വെറും വിശ്വാസമല്ലെന്നും ജനങ്ങള്‍ പരക്കെ ഗാഡ മായി ഇവയെ ഉള്‍ക്കൊണ്ടിരുന്നുവെന്നും കൂടല്ലൂര്‍ കിഴാര്‍ പാടിയ പുറം 229-0൦ പാട്ടില്‍ നിന്നും വ്യക്തമാണ്‌; മേടരാശിയിണങ്ങിയ കാര്‍ത്തിക നാളില്‍ പ്രഥമ പാദത്തില്‍ കൂരിരുട്ടുളള പാതിരാത്രി വളഞ്ഞ പനപോലെ വടിവുളള അനിഴനാളില്‍ ആദ്യത്തെ നക്ഷ്രതം ആദ്യമായി കയമുളള കളത്തിന്റെ രൂപം വഹിക്കുന്ന പൂയത്തിന്റെ ഒടുവിലുത്തെ നക്ഷ്രതം എല്ലയായി വിളങ്ങവേ മീനമാസത്തെ ആദ്യത്തെ പകുതിയില്‍ ഉച്ചമായ ഉര്രം ആ ഉച്ചിയില്‍ നിന്നു ചായവേ അതിന്റെ എട്ടാം നക്ഷ്രതമായ മകയിരം തുറയില്‍ താഴവേ കിഴക്കേ ദിക്കില്‍ പോകാതെ വടക്കു ദിക്കിലും പോകാതെ സമുദ്രവിപരീതമായ ഭൂമിക്ക്‌ വിളക്കായി മുഴങ്ങി കൊണ്ടു തീ പരക്കത്തക്കവണ്ണം കാറ്റാല്‍ വിളര്‍ക്കപ്പെട്ട പോലെ ഒരു നക്ഷ്രതം വാനത്തു നിന്നു വീണു. അതു കണ്ട ഞാനും മറ്റുമുളള അത്ഥികളും ഞങ്ങളുടെ പറയൊലിപോലെ ഒലിയുളള അരുവിയോടു കൂടിയ മല നാട്ടിന്റെ രാജാവ്‌ രോഗമുളളവനെല്ലെങ്കില്‍നന്ന്‌ എന്ന്‌ കരുതി സങ്കടപ്പെട്ടു മനസ്സു മടുത്തു ഭയന്നു കൊണ്ടിരുന്നു. ഭയന്നതു പോലെ ഈ കോ ചേരമാന്‍ യാനൈക്കണ്‍ ചേയ്‌ മാന്ത്ര ഞ്ചേലിരുമ്പൊറൈ മരിച്ചു; 182 “ആടിയലഴര്‍ കൂട്ടത്‌ താരിരുഇരൈയിരവിന്‍ മുടപ്പനൈയത്തു വേര്‍ മുതലാക്‌ കടൈക്കുളത്തുക്കയങ്കായപ്‌ പങ്കുനിയുയരഴുവത്തുത തലൈനാണു മീനിലൈതിരിയ നിലൈനാണു മിനതനെതീരേര്‍ തരത്‌ തൊന്നാണ്‍ മീന്‍റുറൈപടിയചപ്‌ പാചിച്ചെല്ലാ തൂ ചിമുന്നാ തളക്കര്‍ത്തിണൈ വിളക്കാകക് കനൈയെരി പരപ്പക്കാലെ തിര്‍പുപൊങ്കി ഒരു മീന്‍ വിഴുന്തന്‍റാല്‍ പിചുമ്പിനാനേ അതുകണ്‍, ടിയാമും പിറരുംപ്പല്‍ വേതിരലപലര്‍ പറൈയിചൈയരുവി നന്നാട്ടുപ്പൊരുനന്‍ നോയിലനായിനന്‍റു മറ്റില്ലെന നോയിലനായിനന്‍റു മറ്റില്ലെന അഴിന്തനെഞ്ചമടിയുളും പരപ്പ അഞ്ചിനമെഴുനാള്‍ വന്തന്‍റിന്‍റേ” (പുറം 229-1-17) സംഘകാലത്ത്‌ പ്രേത വിശ്വാസം നിലനിന്നിരുന്നു. പിശാചുകള്‍ ചെമ്പിന്‍മുടി ചികഞ്ഞിട്ടു കൊണ്ട്‌ നൃത്തം ചെയ്യുന്നതിനെപ്പറ്റി പതിറ്റുപ്പത്തില്‍ ഇങ്ങനെ പാടുന്നു; “കവൈത്തലൈ പ്പേയ്‌ മകള്‍ കഴുതൂര്‍ന്തിയങ്‌” (പതി.2:3:15) “കഴല്‍കടകുകൈ കുഴറുകുരര്‍ വാണിക്‌ കരുങ്കട്‌ പേയ്മകള്‍ വഴങ്കും” (പതി.3:2:35-37) യുദ്ധക്കളത്തില്‍ വീണുകിടക്കുന്ന പോരാളികളുടെ ശരീരത്തില്‍ പിശാചുകള്‍ കടന്നു കയറു മെന്ന്‌ സംഘകാല ജനങ്ങള്‍ വിശ്വസിച്ചിരുന്നു; “ശത്രുഭടന്മാരുടെ വെട്ടിയിട്ട തലകളും തല ച്ചോറും ചോരയും നിമിത്തം അവിടം ഭീകരമായിമാറി പിശാചുകള്‍ വട്ടമിടുന്ന ശവങ്ങള്‍കു മിഞ്ഞു കിടക്കുന്നതിനെ നരികളും മറ്റും കടിച്ചുകീറിത്തിന്നു. ഇവയ്ക്കു കാവലെന്ന മട്ടില്‍ ഭൂതങ്ങളും”; “വിഴുത്തലൈ ചായ്ത്ത വൈരുവരുവൈങ്കുഴ്പ്‌ പേയ്മകള്‍ പറ്റിയ പിണം വിറങ്കുവല്‍ പോര്‍പൂ...” (പുറം. 369:13-14) 183 വളരെ രഹസ്യമായ പലതും പ്രേതപിശാചുകള്‍ അറിയുമെന്നും എല്ലാമറിയുന്നവരാണവരെ ന്നുള്ള വിശ്വാസവും ചേരനാട്ടു ജനങ്ങള്‍ക്കുണ്ടായിരന്നുവെന്ന്‌ ഈ അകം പാട്ടില്‍ നിന്ന്‌ വ്യ ക്തമാണ്‌; “പേയും അറിയാമറൈ അമൈ പുണര്‍ചി” (അകം.62:6) മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വര്‍ഗ്ഗനരകസങ്കല്പത്തിലും ചേരനാട്ടു ജനങ്ങള്‍ വിശ്വസിച്ചി രുന്നു. ഭൂമിയില്‍ ചെയ്ത കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്വര്‍ഗ്ഗനരക്രപവേശനമെന്ന്‌ പുറം 134-0൦ പാട്ടില്‍നിന്നും വൃക്തമാണ്‌. “ഇമ്മെച്ചെയ്തതു മറുമൈക്കാമെന്നും” (പുറം. 134:1) “ഇവണിചൈയുടൈയോര്‍ക്കല്ല തവണ തുയര്‍ നിലൈയുലകത്തുറൈയുളിന്‍മൈ” (പുറം 50:14-15) “അരുളുമന്‍പും നീക്കി നീങ്കാ ഭനിരയങ്കൊള്‍വ പരൊടൊന്‍റാതു കാവല്‍” (പുറം.5:5-6) യുദ്ധക്കളത്തില്‍ പടപൊരുതി വീണവര്‍ക്കും വീരസ്വര്‍ഗ്ഗം ലഭിക്കുമെന്നും ആകാശത്തിനുമു കളിലുളള ഇന്ദ്രലോകമാണ്‌ സ്വര്‍ഗ്ഗലോകമെന്നും ചേരനാട്ടു ജനങ്ങള്‍ വിശ്വസിച്ചിരുന്നു; “മുന്‍ ചമത്തെഴു തരും വന്‍ കണാടവര്‍ തൊലൈയാത്തൂ മ്പൈതെയ്യഴി വിളങ്ക ഉയര്‍ നിലൈ യുലകം എയ്തിനര്‍ പലപട്‌” (പതി.6:2:7-9) “ഇരുണ്ടു തോന്‍റു വടചുമ്പിന്‍ ഉയിര്‍നിലൈ ഉലകത്തു” (ഐകങ്കു.442:3) “പച്ചിരടത്തട ക്കൈനെടിയോന്‍ കോയിലുട്‌ പോര്‍പ്പുറമുരചങ്കരങ്ക്‌. (പുറം 241:3-4) 4.5.2 സംസ്ക്കാരചടങ്ങുകള്‍ മൃതശരീരം ചാടികളില്‍ കുഴിച്ചിടുന്ന രീതിയും ചിതയില്‍ വച്ച്‌ കത്തിക്കുന്ന രീതിയും സംഘകാലത്തുണ്ടായിരുന്നു. “ഭൂമി മുഴുവന്‍ ഭരിച്ചുപോന്ന രാജാക്കന്മാരെ അടക്കം ചെയ്തി 184 ട്ടുളളതും വഹിമരങ്ങള്‍ തിങ്ങിനിന്നു തണല്‍ നല്‍കുന്നതുമായ ചുടുകാട്ടില്‍ അങ്ങയുടെ ശരീരം കാണാന്‍ വിറലികള്‍ക്ക്‌ ഒരിക്കലും ഇടയുണ്ടാകരുതെ” എന്ന്‌ മൃതശരീരം കുഴിച്ചിടു ന്നതിനെപ്പറ്റി പതിറ്റുപ്പത്തില്‍ ഇര്പകാരം പാടുന്നു; “മന്നര്‍ മത്തൈ തഴി വന്നിമന്‍റത്തു വിളങ്കിയ കാടേ' (പതി.5:4:22-23) മൃതശരീരത്തെ ചിതയൊരുക്കി കത്തിക്കുന്നതിനെപ്പറ്റി “കാടുവെട്ടി തീയിട്ടു ചുട്ട കൊല്ലൈ നിലത്തില്‍ കുറവന്‍ മുറിച്ച കഷണം പോലെ പുറമുളള വിറകു അടുക്കിയ ചിതയില്‍ എരി യുന്ന ്രകാശമേറിയ തീയില്‍ ശരീരം ചുടത്തക്ക വണ്ണം...” മെന്ന്‌ “കരിപുറവിറകി നീ മവൊഇളഴര്‍” പാടുന്നു. (പുറം.231:2) ഭര്‍ത്താവിന്റെ ചിതയിലേക്ക്‌ ചാടി സ്വയം മരിക്കുന്ന സതിപോലുളള ചടങ്ങ്‌ അക്കാലത്തു ണ്ടായിരുന്നു. ആയ്‌ ആണ്ടിരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യമാരും ചിതയില്‍ ചാടി മരി ച്ചതിനെപ്പറ്റി പുറം പാട്ടില്‍ ഇങ്ങനെ പാടുന്നു; “കോടേന്തല്‍ കുര്‍ കുറുന്തൊടി മകളിരൊടു കാലനെന്നും കണ്ണിലിയുയ്പ്പ മേലോരുലകമെയ്തിനനെനാഅവ്‌' (പുറം. 240:4-6) കൂടാതെ ഭര്‍ത്താവു മരിച്ച സ്ത്രീകള്‍ മുടിമുറിക്കുകയും ആഭരണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു; “വാലിഴൈ കഴിന്ത നറുമ്‌ പല്പെണ്ടിര്‍ പല്ലിരുങ്കുന്തല്‍ മുരര്‍ ചിയാര്‍' (പതി.5.11 5.16) യുദ്ധക്കളത്തില്‍ മരിച്ചുവീണ ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ ഭര്‍ത്ത്ൃചരമാനന്തരം വേളൈക്കീര മുതലായവ ഭക്ഷിച്ചു വ്ൃയതം അനുഷ്ഠിച്ചിരുന്നതായി പുറത്തില്‍ ഇങ്ങനെ പാടുന്നു; “ഉടന്‍ വീഴന്തന്‍റാലമരേ പെണ്ടിരും പായടകുമി ചൈയാര്‍ പനിനീര്‍ മൂഴ്കാര്‍ മാര്‍പകം പൊരുന്തിയാങ്കമൈന്തനരേ” (പുറം. 62:13-15) മരണപ്പെട്ട വീരന്മാരുടെ ശവകുടീരത്തില്‍ അര്‍ച്ചനകള്‍ നടത്തുന്നതിനെപ്പറ്റി, അതിയാമ൭൯ ശരീരം സംസ്ക്കരിച്ച സ്ഥാനത്ത്‌ പണ്ഡിതര്‍ നല്ല നാളില്‍ നടുകല്‍ നാട്ടി അതില്‍ മയിപ്പീലി ചൂടിച്ച്‌ ഉത്സവം നടത്തി. നടുകല്ലായി തീര്‍ന്ന അതിയമാന്‍ അരിച്ചെടുത്ത മദ്യം വഴിപാടായി അര്‍പ്പിച്ചുവെന്ന്‌ പുറത്തിണയില്‍ ഇങ്ങനെ പാടുന്നു; 185 “ഇല്ലാകിയരോ കാലൈമാലൈ അല്ലാകിയര്‍യാന്‍ വാഴുനാളേ നടകര്‍ പീലി ചൂടിനാരരി ചിറുകാലത്തു കുപ്പവുങ്കൊള്‍വന്‍ കോടുയര്‍ പിറങ്കുമലൈ കൊഴീഇയ നാടുടന്‍ കൊടാപ്പുവുങ്കൊളളാതോനേ” (a1)00.232) ഇപ്രകാരം വിവിധാചാരനുഷഠാനങ്ങള്‍ നടത്തിയിരുന്ന ഇവര്‍ക്ക്‌ വൈവിധ്യമാര്‍ന്ന ഉത്സവാ ഘോഷങ്ങളും ഉണ്ടായിരുന്നു. 4.5.2.3 ഉത്സവങ്ങള്‍ ജനങ്ങളുടെ കുടിച്ചേരലായിരുന്നു ഉത്സവങ്ങളുടെ മുഖ്യസ്വഭാവം. ചേരനാട്ടിലെ മിക്ക ഗ്രാമങ്ങളിലും ഉത്സവസമയത്ത്‌ ജനങ്ങള്‍ ഒന്നു ചേരുകയും ആടിതിമിര്‍ക്കുകയും ചെയ്തിരു ന്നുവെന്ന്‌ ഈ പാട്ടില്‍ നിന്ന്‌ വൃക്തമാണ്‌; “ആലങ്കു ചെന്നെര്‍ കതിര്‍ വേയ്ന്ത ആയ്‌ കരുമ്പിന്‍ കൊടിക്കൂരൈ ചാറുകൊണ്ടകളം പോല വേറുവേറു പൊലിവു തോന്‍റക്‌ കറ്റാനാവുലക്കൈയാര്‍” (പുറം.22.14-19) ഈ വിധമുള്ള ഉത്സവവേളയില്‍ ഭക്ഷണവും മദ്യവും ചേര്‍ന്ന സത്ക്കാരവും ഉണ്ടായിരുന്നു; “വിഴവിന്‍റായിനും പടുപതം വിഴൈയാതു” (പുറം. 96:6) “ചുരുമ്പാര്‍ തേറല്‍ ചുറ്റുമറപ്പ ഉഴവരോന്തൈ മറപ്പ വിഴവും” (പുറം 65:3-4) കാര്‍ഷിക സംസ്ക്കാരത്തിലൂന്നിയുളള ചേരനാട്ടിലെ ഉത്സവങ്ങളില്‍ പ്രാധാന്യം വിളവെടു പ്പുത്സവങ്ങള്‍ക്കായിരുന്നു കരിമ്പു വിളവെടുപ്പോടനുബന്ധിച്ച്‌ നടക്കുന്ന ഉത്സവത്തെപ്പറ്റി പരാ മര്‍ശമുണ്ട്‌; “കാലമന്‍റിയും കരുമ്പറുത്തൊഴിയാതു അരികാല വിത്തുപ്പലപൂവിഴവിന്‍” (പതി.3:14-15) 186 മറ്റൊരു പ്രധാനപ്പെട്ട ആഘോഷമാണ്‌ പടയാളികളായ മളളരുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓള്‍വാശള്‍ ആഘോഷം. പനമ്പുവും വാകപ്പുവും ചൂടി ആയുധങ്ങളോടെ മള്ളൂര്‍ ഈ ആയു ധോത്സവത്തില്‍ പങ്കെടുത്തിരുന്നുവെന്ന്‌ പതിറ്റുപ്പത്ത്‌ ഈ വിധം വര്‍ണ്ിക്കുന്നു; “താര്‍ പുരിമ്തന്ന പഴുതൈ വിളവിന്‍ പോര്‍ പടു മളളര്‍ പോമ്നുര്‍ തെടുത്ത കടവുള്‍ വാകൈ” (പതി.7:6:13-15) ചോഴനാട്ടിലെ ഉറൈയൂരില്‍ ആഘോഷിച്ചിരുന്ന പങ്കുണി ഉത്സവം പോലെ ചേരനാട്ടിലെ വഞ്ചിയില്‍ കൊണ്ടാടിയിരുന്ന ഉത്സവമാണ്‌ ഉളളി; “പമ്കുണി വിഴവിന്‍ ഉറമതൈയൊടു ഉള്ളി വിഴവിന്‍ വഞ്ചിയും ചിറതേ” (നറ്റി. 234:7-8) കൊങ്ങുനാട്ടിലെ ജനങ്ങള്‍ ഈ ഉത്സവസമയത്ത്‌ തെരുവുകളില്‍ അരമണികെട്ടി നൃത്തം ചെയ്തിരുന്നുവെന്ന്‌ അകം പാട്ടില്‍ ഇപ്രകാരം വിവരിക്കുന്നു; “മണി അരെയാട്ടു മരുകിന്‍ ആടും ഉളളി വിഴവിന്‍....” (അകം. 368:16-18) കൂടാതെ ചേരനാട്ടിലുണ്ടായിരുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ജലോത്സവം നദി കളാല്‍ സമ്പന്നമായ ചേരനാട്ടിലെ ആറാട്ടു ഉത്സവത്തെപ്പറ്റി സംഘംപാട്ടുകള്‍ ഇങ്ങനെ വിശ ദീകരിക്കുന്നു; “ഒലിത്തലൈ വിഴവിന്‍ മലിയും യാണര്‍ നടുകെഴുതണ്‍ പണെ ചിറിനൈ യാതലിര” (പതി.3:2:30-31) “നിനന്‍മനെലപ്പിറന്തു നിന്‍ കടല്‍ മണ്ടും മലിപുനല്നികഴ്‌്ന്തരുന്തീ നീര്‍ വിഴവിന്‍ പൊഴില്വതി വേനിര്‍പേരിഴില്വാഴ്കൈ മേവരു ചുറ്റമൊടുണ്ടി നിതു നുകരും തീമ്പുനലായ മാടും” (പതി.5:8:13-17) ചേരരാജ്യത്ത്‌ ആഘോഷിച്ചിരുന്ന മറ്റൊരു ്രധാന ഉത്സവമാണ്‌ വില്ലവ൯ വിഴവ്‌ എന്നറിയ പ്പെടുന്ന കാമദവോത്സവം. ആടിയും പാടിയും ആഘോഷിക്കുന്ന ഈ ഉത്സവം വേനല്‍ക്കാ ലത്താണ്‌ നടക്കുന്നതെന്ന്‌ കലിത്തൊകയില്‍ വിവരിക്കുന്നു; 187 “GAN GAIMIG ANGAN aVoOle 088)” (കലി.36.9) “വില്ലവന്‍ വിഴവിനുള്‍ വിളൈയൊട്ടും പൊഴുതന്‍റോ” (കലി.35:14) ഭാര്യഭര്‍ത്ത്യബന്ധത്തെയും ്രണയത്തെയെല്ലാം ഉനട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ്‌ കാമദേ വോത്സവം നടത്തിയിരുന്നതെന്ന്‌ മറ്റൊരു കലിപ്പാട്ടില്‍ പറയുന്നും; “കാമവേള്‍ വിഴവായില്‍ കലകുവള്‍ പെരിടു എന്‌” (കലി.27:24) കാമദേവോത്സവവേളയില്‍ സ്ത്രീകള്‍ ആഭരണങ്ങളണിയുകയും നൃത്തങ്ങളില്‍ പങ്കെടുക്കു കയും ചെയ്തിരുന്നു. കൂടാതെ തീരദേശവാസികള്‍ കാമദേവവോത്സവം വേനല്‍ക്കാലത്താണ്‌ നടത്തിയിരുന്നത്‌. മീനിന്റെ ചിത്രത്തോടുകൂടിയ കൊടിയുളള സ്നേഹത്തിന്റെ ഈശ്വരനാ യിരുന്നു ചേരനാട്ടുകാര്‍ക്ക്‌ കാമദേവന്‍; “പെരുമതുറൈ കവിന്‍ പെറക കുഴവി വേനില്‍ വിഴവു....” (കലി.36:8-9) “ഉറല്‍യാമ്‌ ഒളിവാട ഉയര്‍ന്തവന്‍ വിഴവിനുള്‍ വിറല്‍ ഇഴൈ യവരോടു വിളൈയാടു വാന്‍മന്‍നോ” (കലി.30:13-14) “മീനേറ്റുക കൊടിയോന്‍ പോല്‍” (കലി.26:3) ഇന്ദ്രദേവനെ (്പീതിപ്പെടുത്തി മഴപെയ്യിക്കാന്‍ നടത്തുന്ന ഉത്സവമാണ്‌ ഇന്ദ്രോത്സവം. വ്രജാ യുധത്തോടുകൂടിയ ഇന്ദ്രദേവന്‍ സ്വന്തമായൊരു ക്ഷേത്രവും ചേരനാട്ടില്‍ ഉണ്ടായിരുന്നു വെന്ന്‌ പരാമര്‍ശമുണ്ട്‌; “ഇന്ദ്രവിഴവിന്‍ പൂവിന്‍ അന്ന്‌” (ഐങ്കു.62:1) “വജ്രിട്‌ തടക്കൈ നെടിയോന്‍ കോയിലുകള്‍” (പുറം. 241:3) മുരുകനെ പ്രീതിപ്പെടുത്തികൊണ്ടുളള ഉത്സവങ്ങളും ചേരനാട്ടിൽല്‍ ആഘോഷിച്ചിരുന്നു. വേല ന്മാരാണ്‌ മുരുക പ്രീതിക്കുവേണ്ടി വെറിയാട്ടം എന്ന ആഘോഷം നടത്തിയിരുന്നത്‌. “വെറിയറി ചിറപ്പിന്‍ വെവ്വായ്‌ വേലന്‍ വെറിയാട്ടു അയര്‍ന്ത കാനൂരും” (തൊല്‍.പൊരുള്‍.65) 188 മധുരകാഞ്ചിയില്‍ പാണ്ഡ്യരാജാവായ നടുമഞ്ചഴിയിനെ പരാമര്‍ശിക്കുന്ന പാട്ടിൽ ഓണാ ഘോഷത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. ഈ പാട്ടില്‍ “രാക്ഷസസമൂഹത്തെ സംഹരിച്ചവനും പൊന്‍മാ ലയണിഞ്ഞ കൃഷ്ണവര്‍ണ്ണമുളള മഹാവിഷ്ണു (മായോന്‍) ഭൂമിയില്‍ അവതരിച്ച സുദിനമാ കുന്നു തിരുവോണം” എന്ന്‌ ഇപ്രകാരം പാടുന്നു; “കണങ്കൊള്‍ അവുണര്‍ക്‌ കടന്ത പൊലന്ന്താര്‍ മായോന്‍ മേയ ഓണനന്‍ നാട്‌” (മധുര. 589-590) ഈ ഉത്സവാഘോഷങ്ങളില്‍ വിദ്യാഘോഷങ്ങളും പല സാധനങ്ങള്‍ വില്‍ക്കുന്നതിനുവേ ണ്ടിയുളള കടകളും സജീവമായിരുന്നുവെന്ന്‌ പതിറ്റുപ്പത്ത്‌ ഇങ്ങനെ വിവരിക്കുന്നു; “വിഴവറുപറിയാ മുഴവിമിഴ്‌ മുതൂര്‍ ക്കൊടിനിഴര്‍ പട്ടപൊന്നുടൈ നിയമത്തു” (പതി.2:5:18-19) “മുഴവില്‍ പോക്കിയ വെണ്‍കൈ വിഴവില്‍ അന്ന” (പതി. 7. 1: 17-18) കൂടാതെ ഉത്സവത്തോടനുബന്ധിച്ച്‌ വീഥികളില്‍ വിളക്കുകള്‍ കൊളുത്തുകയും പാട്ടും ആട്ടവും സജീവമായിരുന്നു; “പെരുവിഴാവിളക്കം പോല” (അകം. 185: 11) 4.5.2.4 നൃത്തങ്ങള്‍ ചേരനാട്ടിലെ ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന ന്ൃത്തങ്ങളില്‍ സജീവമായി പങ്കെ ടുക്കുന്നവരാണ്‌ “വിറലി” എന്ന വിഭാഗം. പിന്നിലിരുന്ന്‌ പറകൊട്ടി പാടുന്ന വാദ്യക്കാരന്റെ ചുവടുപ്പിടിച്ച്‌ അവര്‍ ആടിയിരുന്നുവെന്ന്‌; “മണ്‍മകനെ മുഴവൊടു മകിഴ്‌ മികത്‌ തുമ്പ്ക” (അകം. 76: 1) എന്ന പാട്ടില്‍ വിവരിക്കുന്നു. നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ച്‌ സ്ഥിരമായി ഇവര്‍ നൃത്തം ചെയ്തിരുന്നു; “വിഴവു ആടു മകളിരൊടു തലൂ ആണിപൊലിന്തു” (അകം. 176.15) 189 പുരുഷന്‍ പ്രത്യേക വസ്ത്രവും കാല്‍ചിലമ്പും ധരിച്ചാണ്‌ നൃത്തം ചെയ്തിരുന്നത്‌. ഇവരെ പൊരുനന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌ “കാച്ചിനന്‍, കഴലിനന്‍ തേമ്താര്‍ മാര്‍പിനന്‍ വകൈ അമൈപ്‌ പൊലിന്ത വനപ്പവു അവൈതെരിയല്‍ ചുരിയല്‍ അമ്‌ പൊരുനൈക്‌ കാണ്‍ടി തൊരിയല്‍രോ?” (അകം. 76: 7-9) പടയാളികള്‍ യുദ്ധോപകരണങ്ങളുപയോഗിച്ച്‌ നടത്തുന്ന ആയോധന നൃത്തവും ചേര നാട്ടില പ്രചാരത്തിലുണ്ടായിരുന്നു. ഈ നൃത്തത്തിനെ ഓാള്‍വ്ഥാള്‍ അമാലലെ എന്നാണ്‌ വിളി ച്ചിരുന്നത്‌. ഇതേപറ്റി അകം 14-൦ പാട്ടിലും വര്‍ണ്ണിക്കുന്നുണ്ട്‌. “ഒള്‍വാള്‍ അമലൈ ആടിയ” (അകം. 142: 14) കുരവൈക്കുത്ത്‌ തുണജൈക്കൂത്ത്‌ എന്നിവയും ചേരനാട്ടില്‍ ്പചാരത്തിലി രുന്നു. മരുതനിവാസികളാണ്‌ കുരവ ന്യത്തം ആടിയിരുന്നത്‌ എന്ന്‌ ; “മരുതം ചാന്‍റ മലര്‍ തലൈ വിഴൈ വയല്‍ കുറും വല്യാണര്‍ കുരവൈ അയറും” (പതി. 8:3: 457) എന്ന പാട്ടില്‍ നിന്ന്‌ വ്യക്തമാകുന്നു. തുമ്പപ്പൂവും പനമ്പുവു കൊണ്ടുണ്ടാക്കിയ മാല യണിഞ്ഞ്‌ നടത്തിയിരുന്ന നൃത്തമാണ്‌ വെറിക്കുരവ എന്ന്‌ പുറം പാട്ടില്‍ വിവരിക്കുന്നു; “പൊലിന്തോട്ടു പ്ലൈന്തുമ്പൈ മിചൈയലങ്കുളൈയ പനെപ്പോഴ്‌ ചെരീ ഇച്‌ ചിനമാന്തര്‍ വെറിക്കുരവൈ” (പുറം 22: 20-22) മദ്യവും മറ്റും കുടിച്ച്‌ വേങ്ങൈ മരത്തിനു മുന്നില്‍ നടത്തിയ നൃത്തവും കുറവര്‍ ചെയ്തി രുന്നുവെന്ന്‌ പുറംപടടു വ്യക്തമാക്കുന്നതിങ്ങനെയാണ്‌; “കുറിയിറൈ ക്കുരമ്പൈക്കുറവര്‍ മാക്കള്‍ വാങ്കുമൈപ്പഴുനി തേറന്‍ മകിഴ്ന്തു വേങൈൈ മുന്‍റിര്‍ കുരവൈയയരും” (പുറം. 129: 1-3) “മരങ്കൊഹ്റമ്പന്‍ കൈവല്‍ ചിറാ അര്‍ മഴുവുടൈക്കാട്ടകത്തറേറ” (പുറം. 206: 11) പൊതുസ്ഥലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്ന നൃത്തമാണ്‌ തുണ ജമൈക്കൂത്ത്‌; 190 “കലികെഴു തുണങ്കെ ആടിയ മരുകിന്‍ വലൈ തലൈ നൂുട ആമ്പല്‍ ആരനപും” (പതി. 2: 3: 5-6) സ്ത്രീകളാണ്‌ തുണങ്ങെ കുത്തില്‍ പങ്കെടുത്തിരുന്നതെന്ന്‌ കുറുന്തൊകയില്‍ നിന്നു മനസ്സിലാക്കാം “മകളില്‍ തഴീഇയ തുണങ്കൈ യാനുമ്‌” (കുറു. 31: 2) മാലയും, കമ്മലും, പൂമാലയും അണിഞ്ഞ സ്ത്രീകള്‍ നല്ല ര്രകാശമുളള വിളക്കിനു ചുറ്റും നടത്തിയിരുന്ന നൃത്തമാണ്‌ തുണജങൈക്കൂത്തെന്ന്‌ താഴെ കൊടുത്തിരിക്കുന്ന പാട്ടുക ളില്‍ നിന്നു വ്യക്തമാണ്‌; “കുഴൈയന്‍ തോടൈയാന്‍ കുറം പൈംതൊടിയന്‍ വിഴവും അവര്‍ തുണങ്കൈതാഴു ഉകം ചെയ” (നറ്റി. 50; 2-3) “ചുടരും പാന്‍ടില്‍ തിരു നാറു വിളക്കത്തു മുഴാ വിമിഴ്‌ തുണങ്കൈക്കൂത്തഴു ഉപ്പുണൈയാകു” (പതി. 6: 2: 13-16) കൂടാതെ യുദ്ധക്കളത്തില്‍ അവതരിപ്പിച്ചിരുന്ന തുണങ്കൈക്കൂത്തും ചേരനാട്ടില്‍ പ്രചാ രത്തിലിരുന്നുവെന്ന്‌ ഈ പാട്ടുകളില്‍ നിന്ന്‌ മനസ്സിലാക്കാം ; “കുരുതി പനിറ്റും പുലവുക്‌ കഴത്തോനേ തുണങ്കെ ആടിയ വലം വടുകോമാന്‍” (പതി. 6: 7: 3-4) “...അരചു കളത്തു ഒഴിയക്‌ കൊന്‍റുതോളോമ്പിയ വെനൊടു തുണങ്കൈ” (പതി. 8: 7: 3-4) സംഘകാലചേരനാട്ടിലെ ഉത്സവാഘോഷങ്ങളിലും ആടല്‍പാടലുകളിലും നിരവധി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അവ പ്രകൃതിയില്‍ നിന്നു കിട്ടിയിരുന്ന വസ്തു ക്കളെ മോടിപിടിപ്പിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. 4.5.2.5 വാദ്യോപകരണങ്ങള്‍ സംഘകാലത്ത്‌ നിരവധി വാദ്യോപകരണങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നു. അതില്‍ ഏറ്റവും ്രധാനമായുളളത്‌ “മുരശാണ്‌. ഒരു വാദ്യോപകരണം എന്ന നിലയില്‍ മാത്രമല്ല മുരശ്‌ സംഘകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. രാജഭരണത്തിന്റെ അടയാളമായും അധികാര മുദ്രയായും പവിത്രതയോടുകുടി മുരശു ഉപയോഗിച്ചിരുന്നു. മുരുശു മുഴക്കിയാണ്‌ 191 പല രാജ്യ സന്ദേശങ്ങളും ജനങ്ങളിലേക്ക്‌ അറിയിച്ചിരുന്നത്‌. വീരമുരള്‍, ത്യാഗമുരള്‍്‌, ന്യായ മുരുശ്‌ എന്നിങ്ങനെ മൂന്ന്‌ തരം മുരശുകള്‍ ഉണ്ടായുരുന്നതായി പുറം 58-ല്‍ പരാമര്‍ശിക്കു ന്നതിങ്ങനെയാണ്‌; “ഇമിഴ്കുരന്‍ മൂരചമുന്‍റുടനാളും തമിഴ്കെഴു കൂടറ്റണ്‍ കോല്‍ വേന്തേ” (പുറം. 58: 12-13) കൂടാതെ മുരശിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മോചികീരനാര്‍ പാടിയ പുറം പാട്ട ശ്രദ്ധേ യമാണ്‌; “പൊലങ്കുഴൈ യൂഴിഞ്ഞൈയൊടു പൊലിയച്ചട്ടിക്‌ കുരുതി വേട്കൈ യുരുകെഴു മുരചം മണ്ണിവാരാ വളവൈയെണ്ണെയ്‌ നുരൈ മുകന്തന്നാവെന്‍പൂഞ്ചോക്കൈ അറിയാതേറിയ വെണൈത്തെറുവര ഇരുപാര്‍പടുക്കുന്നിന്‍ വാള്‍വായൊഴിത്തതൈ അരുഉഞ്ചാലുനറ്റമിഴ്‌ മുഴുതറിതല്‍ അതിനൊടു മയ്യൈ യാതണുകവന്തു നിന്‍ മതനുടൈ മുഴുവു ത്തോളോച്ചിഞ്ഞണ്ണെന വിചിയോയേ വിയലിടങ്കമഴ ഇവണിചൈയുടൈയോര്‍ക്കല്ലതവണ തുയിര്‍ നിലൈയുലകത്തുറൈയുളിന്‍മൈ വിളങ്കക്കട്ട മാറുകൊല്‍ വലംപെടു കുരുചിനീയിങ്കിതു ചെയലേ?'; (പുറം. 50: 4: 17) “വീരമുരശ്‌ കട്ടിലില്‍ നിന്നെടുത്ത്‌ നീരാടിക്കാന്‍ കൊണ്ടുപോയിരുന്നു, അപ്പോള്‍ എണ്ണ മുകിര്‍ന്ന പോലെ മൃദുവായ പൂവിരിച്ചിരുന്ന ഈ മുരശുകട്ടിലില്‍ അറിയാതെ ഞാന്‍ കേറിക്കിടന്നുറങ്ങിപോയി . അങ്ങു തമിഴ്‌ നല്ലവണ്ണമറിഞ്ഞവനാകകൊണ്ട്‌ എന്നെ രണ്ടു കഷണ മാക്കാതെ അടുത്തു വന്നു വലിയ കൈ കൊണ്ടു വെഞ്ചാമരമെടുത്തു നല്ലവണ്ണം വിശി” മുരുശ്‌ വച്ചിരുന്നീകട്ടിലില്‍ അറിയാതെ കിടന്നുറങ്ങിപോയ മോചികിരന ശിക്ഷിക്കാതെ ചേരമാന്‍ തകടുരറെന്ത പെറുഞ്ചേര ലിരുമ്പൊറൈ, മോചികരന്നാര്‍ ഉണരും വരെ കൈകൊണ്ട്‌ വീശികൊടുത്തു വീരമുരശിനു കവികള്‍ക്കും സംഘകാലത്തുണ്ടായ പ്രാധാന്യം ഒരേ സമയം ഈ പാട്ടില്‍ നിന്നു വ്യക്തമാണ്‌. സംഘകാലത്ത്‌ ഗായകര്‍ ഉപയോഗിച്ചിരുന്ന തോല്‍കൊണ്ട്‌ നിര്‍മ്മിതമായ വാദ്യോ പകരണമാണ്‌ മുഴാവ്‌ അഥവാ മുഴാ (larging loud-sounding drum) പതിറ്റുപ്പത്തിലെ അഞ്ചാം പത്തില്‍ വാദ്യോപകരണങ്ങളെപറ്റിയുളള പരാമര്‍ശത്തില്‍ നിന്ന്‌ “പണ്‍” എന്ന സംഗീതം മീട്ടാന്‍ മിഴാവ്‌ ഉപയോഗിച്ചിരുന്നുവെന്ന്‌ പറയുന്നു, ‘്രുതിക്കിണങ്ങും വിധം ഇനിയ നാദം 192 പുറപ്പെടുവിക്കുമാറ്‌ ഞരമ്പുകള്‍ വലിച്ചു മുറുക്കി ക്കെട്ടിയ വളഞ്ഞയാഴുകളെ വഹിച്ചുകൊണ്ട്‌ പാണബാലര്‍ പുറപ്പെടും. പാട്ടിനു ചേര്‍ന്ന നാദത്തോടുകൂടിയ മുഴാവും, തുമ്പിക്കൈയ്യുടെ വടിവില്‍ മുളകളുടെ കണ്ണികള്‍ ഇടവിട്ടറുത്ത പെരുവങ്കിയം (മുളകൊണ്ടുണ്ടാക്കിയ തുമ്പ്‌ എന്ന (ഒരു തരം വാദ്യം) മറ്റുവാദ്യോപകരണങ്ങളും ചേര്‍ത്ത്‌ ഒരു വശത്തും കലാപ്രകടനം നടത്തുന്ന സ്ഥലത്തിനു (പാടല്‍ത്തുറ) വേണ്ടിയുളള എല്ലരി (ഒരുതരം പറു, ആകുളി (ചെ റിയ പറ), തട്ട (മുഴക്കമുള്ള പറ), കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ അടങ്ങിയ സഞ്ചി മറുവശത്തും കെട്ടിത്തൂക്കിയിട്ടുളള കാവടിത്തണ്ടു ചുമലില്‍ ഏന്തി കുത്തര്‍ നടക്കും” എന്ന്‌ ഇപ്രകാരം പരണര്‍ പാടുന്നു; “ഇനിയ വണരറൈനല്യാഴ്‌ ഇളൈയര്‍ പൊറുപ്പപ്‌- പണ്ണമൈ മുഴവും പതലൈയും പിറവും കണ്ണറുത്തിയറ്റിയ തൂമ്പൊടു ചുരുക്കിക്‌- കാവിറ്റകൈത്ത തുറൈകൂടു കലപൈയര” (പതി. 5: 1-5) നൃത്തം ചെയ്യുന്നവരായ കോടിയര്‍ പാട്ടു പാടുന്നതിനായി മുഴവ്‌ ഉപയോഗിച്ചിരുന്നു വെന്ന്‌ പുറപാട്ടില്‍ വിവരിക്കുന്നുണ്ട്‌; “കോടിയര്‍ മുഴുവിന്‍ മുന്നരാടല്‍” (പതി. 6. 6:2) തോല്‍കൊണ്ടുണ്ടാക്കപ്പെട്ട മറ്റൊരു വാദ്യോപകരണമാണ്‌ കിമമണ. (ചെറിയ പറ). ഇതിന്റെ മുഖം മുറുക്കികെട്ടി വചിരിക്കുന്ന രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കൂടാതെ നല്ല ശബ്ദമുണ്ടാക്കുവാന്‍ വേണ്ടി കിമമണെയുടെ മുഖഭാഗം വ്യത്യസ്തമായൊരു പദാര്‍ത്ഥം കൊണ്ട്‌ പുരട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു ; “തെണ്‍ കണ്‍ മാക്കിണൈ തെളിര്‍പ്പവൊറ്റി” (പുറം. 374: 6) “......വിചിപിണിത്‌ തെണ്‍ കണ്‍ കിണെയിന്‍...” (അകം. 356: 3-4) “വെമ്പോര്‍ മളളര്‍ തെണ്‍കിണൈ കറങ്കക്‌ ” (പതി. 9: 10: 4) മിഴാവിനെ പോലുളള മറ്റൊരു വാദ്യോപകരണമാണ്‌ പല (Broad Headed Large DrUM) കാവടിയുടെ ഒരു വശത്ത്‌ “പതലൈ” എന്ന ചര്‍മ്മോപകരണവും മറ്റേവശത്ത്‌ ദ്വാരമു ളള ചെറുമിഴാവും തുക്കിയിട്ടുകൊണ്ട്‌ എന്ന്‌ പുറനാനൂറിലെപരാമര്‍ശത്തില്‍ നിന്ന്‌ മിഴാവും പതലയും ഒരുമിച്ച്‌ വിറലികള്‍ ഉപയോഗിച്ചിരുന്നതെന്ന്‌ വ്യക്തമാണ്‌ ; 193 “ഒരു തലൈപ്പതലൈ തുങ്കവൊരുതലൈത്‌- തുമ്പകച്ചിറുമുഴാത്തുങ്കത്തൂക്കിക്‌ ” (പുറം. 103: 1-2) കൂടാതെ പതിറ്റുപ്പത്തിലെ പരണരുടെ പാട്ടിലും ഇതിനുസമാനമായ പരാമര്‍ശമുണ്ട്‌ ; “പണ്ണമൈ മുഴവും പതലൈയും പിറവും” (പതി. 5 : 1:3) വയലുകളില്‍ ഉഴവര്‍ വിള തിന്നാന്‍ വരുന്ന പക്ഷികളെ ഓടിക്കാന്‍ വേണ്ടി ഉപയോ ഗിച്ചിരുന്ന വാദ്യമാണ്‌ തണ്ണുകെമ ; “കഴനിയുഴവര്‍ തണ്ണുമൈ യികെചപ്പിര്‍” (പതി. 9: 10: 41) കൂടാതെ പുറംപാട്ടില്‍ “പൊതുസ്ഥലത്ത്‌ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന തൊണ്ണമയില്‍ കാറ്റു തട്ടി ശബ്ദമുണ്ടായാല്‍ യുദ്ധം വന്നു കഴിഞ്ഞുവെന്നു കരുതുന്നു” എന്ന്‌ ഇപ്രകാരം ഓൌവ്വൈയാര്‍ പാടുന്നു ; “പൊതുവിറ്റുങ്കും വിചിയുറുതണ്ണുമൈ” (പുറം. 89: 7) പൊതുകാര്യങ്ങളും മറ്റും അറിയിക്കാന്‍ സഹായിച്ചിരുന്ന മറ്റൊരു വാദ്യോപകരണ മാണ്‌ ചറ. രാജസദസ്സില്‍ പൊരുനര്‍ പറമീട്ടിയിരുന്നുവെന്നു പറയുടെ ശബ്ദം ഉത്സാവാ ഘോഷങ്ങളില്‍ മുഴങ്ങി ക്കേട്ടിരുന്നുവെന്നും ഇര്പകാരം പറയുന്നു ; “അവൈ പുകു പൊരുനര്‍ പറയിന്‍” (അകം. 76: 5) “ആടുകാഴപ്‌ പറൈയിന്‍ അരിപ്പെന ഒലിപ്പ” (അകം. 45: 2) ഇന്നത്തെ കിഞ്ചിറയോട്‌ സാമ്യമുളള തുടി, തടാര, എന്നിവയും സംഘകാലചേര നാട്ടിൽ ഉപയോഗിച്ചിരുന്നു. “കനൈ കുറര്‍ കടും തുടിപ്പാണി” എന്നും (അകം. 159 :9) “അങ്ങനെ ശക്തിമത്തായ കവലോടുകൂടിയ വിശാലനഗരത്തിലെത്തി മലപോലെ വമ്പിച്ച ഭവനത്തില്‍ പ്രതിധ്വനിക്കത്തക്കവണ്ണം തടാരിപ്പറ ശക്തിയോടെ അടിച്ചുകൊണ്ട്‌ ഞാന്‍ പാടി” എന്ന്‌ പുറം 396-0൦ പാട്ടില്‍ ൬വൈയാര്‍ പാടുന്നു ; “അരിക്കുരററടാരിയിരിയ വൊറ്റിപ്‌ ” (പുറം. 396: 8) 194 നൂല്‍ചരട്കെട്ടിയ വാദ്യോപകരണങ്ങളില്‍ ഏറ്റവും ്രധാനപ്പെട്ടതാണ്‌ യാഴ്‌. വിവിധ തരത്തിലുളള വീണകള്‍ സംഘകാലത്ത്‌ പ്രചാരത്തിലിരുന്നു ; “പള്‍ അമൈനല്‌ യാഴ്പ പാണനൊടു” (അകം. 346: 13) “ഏല്‍പുണര്‍ ഇന്നിശൈ മുരൽ പവര്‍ ക്കല്ലാതൈ യാഴൂലേ പറപ്പിനും” (കലി. 9 :18-19) കൂടാതെ മറ്റൊരു ഗ്രധാനപ്പെട്ട സുഷിരവാദ്യമാണ്‌ കുഴല്‍. “കുഴലിനും ഇന്നെ കുവള്‍” (ഐങ്കു. 306: 3) “നരമ്പിന്‍ തീം കുറല്‍ നിറക്കും കുഴല്‍ പോല്‍ ഇരവ്കു ഇലൈ മിനിറൊടു തുമ്പിതാതു ഉത” 4.5.2.6 വിനോദങ്ങള്‍ ചേരനാട്ടു ജനങ്ങളുടെ പ്രധനാവിനോദമായിരുന്നു നീന്തല്‍ . ചേരനാട്ടിലെ പുഴക ളില്‍ ജനങ്ങള്‍ തിമര്‍ത്താടി നീന്തുന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ആണ്‍ പെണ്‍ ഭേദമന്യേ നദികളില്‍ നീരാടുന്നതും, നീന്തിക്കുളിക്കുന്നതും ചേരനാട്ടിലെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു ; “തണ്‍ പുനല്‍ ആടുനര്‍ ആര്‍പ്പൊട മയങ്കി” (പതി. 9:10 :43) “തണ്‍ പൊരുനൈ പുനല്‍ പായും വിണ്‍പൊരു പുകഴ്‌ വിറന്‍ വഞ്ചി” (പുറം. 11: 5-6) “തുയില്‍ ഇന്‍റിയാം നീമ്ന്ത തൊഴുവൈയം പുനലാടി” (ഐങ്കു. 15: 2-3) “പെരും പുനല്‍ വന്ത ഇരുമതുറൈവിരുമ്പി യാം അകടും അയര്‍കം ചേറും അമചുവതു ഉടൈയാന്‍ ആയിന്‍” (കുറു 80: 2-4) പെണ്‍കുട്ടികള്‍ വിത്തുകള്‍ കരുക്കളാക്കി കളിച്ചിരുന്നു. “കഴഞ്ചിക്കുരുകൊണ്ട്‌ വേദിക പോലെ ഉയര്‍ന്ന മണല്‍ക്കുന്നിലിരുന്നു പെണ്ണുങ്ങള്‍ കളിക്കുന്നുവെന്ന്‌ ” പുറത്തില്‍ ഇപ്ര കാരം പാടുന്നു; 195 “ചെറിയരിച്ചിലമ്പിര്‍ കുറുന്തൊടി മകളില്‍ പൊലഞ്ചയ്‌ കഴങ്കിറെററിയാടും ” (പുറം 36: 3-4) മണ്ണുകളില്‍ കളിവീടുണ്ടാക്കിയും മുറ്റത്ത്‌ മതത? കളിക്കുകയും ചെയ്തിരുന്നു. വീടിന്റെ മുറ്റത്തുളള പറമ്പില്‍ കളിക്കുന്ന കളിയാണ്‌ ത. കൂട്ടും കൂടിയുളള കളികളും അവര്‍ കളിച്ചി രുന്നു; “കോടൈ ആയാമൊടു വണ്‍ടല്‍ തായി ഓറൈ ആടിനം” (അകം. 60: 10-11) “മണല്‍ കാണ്‍ തൊറു വണ്‍ള്‍തായി” (നറ്റി. 9:8) “ഒണ്‍ തൊടി മകളില്‍ വണ്‍ടലയരും” (കുറു. 238: 3) കൂടാതെ പാവകളുണ്ടാക്കിയുളള കളികളിലും അവര്‍ ഏര്‍പ്പെട്ടിരുന്നു ; “പമണ്ട്യം പാവൈയും കഴമകും എമക്കു ഒളിത്തേ.” (ഐങ്കു. 377 :4) “ഉണ്ണാവ്‌ പാവൈയെ ഈ വാഴേ...” (ഐകങ്കു 128: 3) ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരിമിച്ചു രസിച്ചിരുന്ന വിനോദമായിരുന്നു ഞ്ഞാല്‍ ആട്ടം. മലയോരങ്ങളില്‍ ഉനഞ്ഞാലാടി രസിച്ചിരുന്ന സുന്ദരികളായ യുവതികള്‍ എന്ന്‌ പുറം പാട്ടില്‍ ഇങ്ങനെ വിവരിക്കുന്നു; “ഈചല്‍ മേല്‍ ചെയിഴൈ മകളി൪” (പതി. 5: 3: 2) ആണ്‍കുട്ടികള്‍ മരം കൊണ്ടുണ്ടാക്കിയ തേരുപോലുളള ചെറു വണ്ടികള്‍ ഉണ്ടാക്കി കളിച്ചിരുന്നു “ചിറുതേര്‍ ഉരുട്ടും നഴര്‍ നടൈകണ്‍ടേ” (ഐങ്കു. 403: 5) ഇങ്ങനെ സമൂഹത്തിന്റെ എല്ലാ തുറകളിലും ചേരനാട്ടിലെ ജനങ്ങള്‍ ആമ്പവാദിച്ചു ജീവിച്ചിരുന്നുവെന്ന്‌ ഈ പാട്ടുകള്‍ വ്യക്തമാക്കുന്നു. ഓരോ തിണകളുടെ ്രത്യേകതയനുസ രിച്ചാണ്‌ അവരുടെ വിനോദങ്ങളും നിലനിന്നിരുന്നതെന്ന്‌ മുകളില്‍ പറഞ്ഞ ഉദാഹരണങ്ങ ളില്‍ നിന്നും വ്യക്തമാണ്‌. 196 4.5.2.7 വസ്ത്രാഭരണങ്ങള്‍ സംഘകാല ജനങ്ങളുടെ വസ്ത്രങ്ങളെപറ്റിയും വസ്ത്രധാരണ രീതികളെപറ്റിയും വളരെക്കുറച്ചു പരാമര്‍ശങ്ങളെ സാഹിത്യത്തില്‍ നിന്നു ലഭിക്കുന്നുളളു. സ്തുതിഗീതങ്ങള്‍ പാടിവരുന്ന പാണര്‍ക്ക്‌ സമ്മാനമായി വസ്ത്രങ്ങള്‍ കൊടുത്തിരുന്നുവെന്ന്‌ സംഘം പാട്ടു കള്‍ സുചന നല്‍കുന്നുണ്ട്‌ ; “മുതുനീര്‍പ്പാ ചിയന്നവുടൈകളൈന്തു തിരു മലരന്ന പുതുമടിക്കൊളിള്‌ (പുറം. 390: 14-15) സ്ത്രീകള്‍ സില്‍ക്കുപ്പോലുളള വസ്ത്രങ്ങള്‍ ധരിച്ചിരിന്നുവെന്ന്‌ അകം പാട്ടുകളില്‍ പരാ മര്‍ശമുണ്ട്‌ ; “നൂണ്‍ നൂല്‍ ആകം പൊരുമ്തിണല്‍” (അകം. 198 : 6) “ആമ്‌ പട്ടു ഇമൈപ്പ” (അകം. 236 :11) പ്രധാനമായും സംഘകാല ജനങ്ങള്‍ തഴകൊണ്ടുളള വസ്ത്രങ്ങളാണ്‌ ധരിച്ചിരുന്ന ത്‌. കുളിക്കുമ്പോഴും മറ്റും ഈ വിധം തഴകൊണ്ടുളള വസ്ത്രമാണ്‌ ഇവര്‍ ധരിച്ചിരുന്നത്‌ ; “മണല്‍ ആടു മലിര്‍നിറൈ വിരുമ്പിയ, ഒണ്‍ തഴൈപ്‌ പുതല്‍ ആടു മകളിര്‍ക്കുപ്‌ പുണര്‍തുണൈ ഉതവും” (ഐകങ്കു. 15: 1-2) “വയറൽ മലര്‍ ആമ്പല്‍ കയില്‍ അമൈ നുടങ്കുതഴൈ” (ഐങ്കു. 72 :1) “അകല്‍ അറൈ മലര്‍ന്ത അരുവ്പുമുതിര്‍ വേങ്കൈ ഒള്‍ ഇലൈത്‌ തൊടലെ തൈള, മെല്ലെന” (അകം. 105: 1-2) “അരിമലര്‍ ആമ്പലൊടു ആറ്തഴൈ തൈണഇറ, വെല്ലെന” (അകം. 105: 1-2) “അരിമലര്‍ ആമ്പലൊടു ആറ്തഴൈ തൈഇ്‌” (അകം .176: 14) സ്ത്രീയും പുരുഷനും കുട്ടികളും ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. സ്ത്രീകള്‍ കുഴൈ എന്ന പേരുളള സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ കമ്മല്‍ അണിഞ്ഞിരുന്നു ; 197 “വിനൈയേ അടവര്‍ക്കു ഉയിരേ വാഴ്നുടന്‍ മനൈ ഉറൈ മകളിര്‍ക്കു ആടവര്‍ ഉയിര്‍ എന” (കുറു. 135: 1-2) കൂടാതെ അവരുടെ മാറിലും ആഭരണങ്ങള്‍ അണിഞ്ഞിരുന്നു ; “പൊന്നിന്‍ ഇഴൈക്കു വിഴക്കാകിയ ആവാമ്കു ഉമ്തി” (പതി. 4.1:25-26) “തിറല്‍ വിടു തിരുമണി ഇലമ്കു മാര്‍പിന്‍” (പതി. 5.6.3) പുരുഷന്മാര്‍ തോള്‍ വള, കൈത്തള, എന്നിവ ഉപയോഗിച്ചിരുന്നു ; “തൊടിത്‌ തോള്‍ ചാച്ച” (പതി. 2.9.8) കുട്ടികള്‍ അണിഞ്ഞിരുന്ന അരഞ്ഞാണത്തില്‍ മണികള്‍ കെട്ടിയിരുന്നു ; “കുരുമന്പൈ മണിപ്പൂണ്‍ പുക്കല്‍വന്‍” (ഐങ്കു. 442: 5) പുലിപല്ല്‌ കെട്ടിയ മാലയും കുട്ടികള്‍ക്ക്‌ അണിയിച്ചിരുന്നു. ദുഷ്ട ശക്തികളില്‍ നിന്ന്‌ കുട്ടി കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്‌ ; “പുലിപ്പുര്‍ താലി പുമ്താലൈച്‌ ചിറാര്‍” (പുറം. 374: 9) സ്ത്രീകള്‍ അവരുടെ മുടി ഭംഗിയായി കോതി പിന്നിലേക്ക്‌ കെട്ടി വച്ചിരുന്നു ; “തൂടാവിഴ്‌ കമഴ്‌ കണ്ണി കൈയുപു പുനൈവാര്‍ കാണ്‍” (കലി 28:3) “തൊയ്യങ്കം താഴമ്ത കടുപ്പുപ്പോല്‍” (കലി. 28: 6) “പിന്‍ ഇരും കൂമ്തല്‍ നല്‍ നയമ്‌ പുനൈയ” (ഐങ്കു. 495. 3) തലമുടി കെട്ടിവയ്ക്കുന്നതിനുമുമ്പ്‌ എണ്ണ തേച്ചിരുന്നു ; “നെയ്യിട്ഐ നീവി മണി ഒളി വിട്ടന്ന ഐവകൈ പാരത്തിനായ്‌” (കലി. 22: 12-13) 198 “നാറു ഐം കുന്തല്‍” (അകം. 65: 18) തലമുടിയില്‍ പൂക്കള്‍ക്കെട്ടി ചൂടിയിരുന്നു ; “തകരം നീവിയ തുകരാക്ക്കുന്തല്‍” (പതി. 9. 9. 16) “ചാന്തു ആര്‍ കൂന്തല്‍” (അകം. 389: 2) “..നീിള്‍ ഐംപാല്‍ അണി നകൈ ഇടൈയിട്ടു്‌” (കലി. 32: 3-4) 4.5.2.8 ഭക്ഷണം ആട്ടിറച്ചി ചേര്‍ത്ത ചോറായിരുന്നു ്രധാന ഭക്ഷണം ; “വാല്‍ നിനക്‌ കൊഴും കുറൈ മൈ ഉണ്‍ പെയ്ത വെണ്ണെന്‍ വെണ്‍ ചോറു” (പതി. 2. 2. :16-17) ചെമ്മരിയാടിന്റെ ഇറച്ചിയും എണ്ണയും ചേര്‍ത്ത്‌ ഇറച്ചി വറുത്തുപയോഗിച്ചിരുന്നു ; കൂടാതെ ഇറച്ചിയും മുതിരപ്പയറും ചേര്‍ത്ത്‌ കൂട്ടാന്‍ വച്ചിരുന്നതിനെപറ്റയും പാട്ടുകളില്‍നിന്ന്‌ സൂചനകള്‍ ലഭിക്കുന്നുണ്ട്‌; “വാള്‍ നിനക്‌ കൊഴും കുറൈ കുയ്‌ ഇടും തോറും ആനാടു ആര്‍പ്പ” (പതി. 3.1: 10-11) “വെണ്‍ തുവൈ മുതിരൈ വാല്‍ ഈ൯ വാള്‍ചി” (പതി. 6. 5. 7.8) മുളളന്‍പന്നിയുടെ ഇറച്ചിയും മുയലിറച്ചിയും സാധാരണയായി ഉപയോഗിച്ചിരുന്ന മാംസമാണ്‌. “ചിലൈപ്പര പട്ട മുളവുമാന്‍ കൊഴും കുറൈ” (പുറം. 374: 11) “കുറുമുയലിനിണം പെയ്തന്ത നറുനെയ്യ ചോറെന്‍ കോ” (പുറം 396: 16-17) 199 “മണ്ടൈയകണ്ടമാന്‍വരൈക്കരുനൈ” (പുറം. 398: 24) ഉണക്കമില്‍ കൂട്ടാന്‍ ഉണ്ടാക്കുവാന്‍ പുളി ചേര്‍ത്തിരുന്നു; “അയിലൈ തുഴമ്ത അമ്‌ പുളിച്ചൊറിമ്ള കൊഴുമീന്‍ തടിയൊടു” (അകം 60: 5-6) തിനയും കാട്ടില്‍ നിന്നു കിട്ടുന്ന ഒരു തരം ഐവനം എന്നു പേരുളള അരിയും ചേരനാട്ടുകാ രുന്റെ ഭക്ഷണത്തിന്റെ ്രധാന ഭാഗമായിരുന്നു ; “ഒലികഴൈ നിവന്ത നെല്ലുടൈ നെണിവെതിര” (അകം. 185-4) കൂടാതെ ചക്കയും മാങ്ങയുമായിരുന്നു മലനാടായ ചേരനാട്ടിലെ പ്രധാന ഭക്ഷ്യഫലങ്ങളെന്ന്‌ മധുരൈ ക്കാഞ്ചിയില്‍ ഇര്രകാരം വര്‍ണ്ണിക്കുന്നു ; “ചേറുമ്‌ നാറ്റമും പലവിന്‍ ചുളൈയും വേറു പടക്‌ കവിനിയ തേ മാങ്കനിയും” (മധുരൈ. 527-528) സംഘകാല സാമൂഹ്യജിവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത്‌ ഒരു കൂട്ടവ്യവസ്ഥ യില്‍ ഉണ്ടാക്കപ്പെട്ടു എന്നളളതാണ്‌. എല്ലാ സാമൂഹിക സംസ്ക്കാരികാംശങ്ങളിലും മനുഷ്യന്റെ ഒന്നു ചേരലിന്റെയും കൂട്ടത്തിന്റെയും സൂചനകള്‍ കാണാം. സ്ത്രീകേന്ദ്രീകൃതമായ ഒരു കുടുംബ വ്യവസ്ഥയാണ്‌ സംഘകാലചേരനാട്ടിലുണ്ടായിരുന്നത്‌. മകളുടെ കല്യാണത്തിന്റെ അവസര ത്തില്‍ അമ്മക്കുളള പ്രാധാന്യം വ്യക്തമാണ്‌. ഇന്നും കേരളത്തിലെ പലസമുദായങ്ങളിലും വധുവിന്റെ അമ്മയ്ക്ക്‌ ഈ വിധം പ്രാധാന്യം കാണാം. അച്ഛന്‍ മകളുടെ കൈ വരന്‍ ചേര്‍ത്തു പിടിച്ചു കൊടുക്കുക എന്ന ചടങ്ങ്‌ ഒഴികെ ബാക്കിയെല്ലാം വധുവിന്റെ അമ്മയാണ്‌ ഇന്നും കേരളത്തില്‍ നിര്‍വഹിക്കുന്നത്‌ . കൂടാതെ മിക്ക ജാതിവിഭാഗങ്ങള്‍ക്കിടയിലും വിവാഹം വധുവിന്റെ വീട്ടില്‍ വച്ചുതന്നെയാണ്‌ നടക്കുന്നത്‌. ഭാരതത്തിലെ മറ്റ്‌ സ്ഥലങ്ങളിലെന്നപോലെ ആണണ്‍ക്കുട്ടിയുടെ അമ്മയാകുക എന്ന വിചാരം ഇന്നും കേരളത്തില്‍ പിന്തുടരുന്നു. കൂടാതെ ഇന്ന്‌ നമ്മുടെ അബോധമനസ്സില്‍തങ്ങി നില്ക്കുന്ന “തലയില്‍ കൈ വയ്ക്കുന്നത്‌ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സൂചകം” ചേരനാട്ടു ജനങ്ങളുടെ പിന്തുടര്‍ച്ചയാ ണെന്ന്‌ വ്യക്തമാണ്‌. പല്ലി, ചിലക്കുന്നതും ഇടത്തേക്കണ്ണിന്റെ തുടിപ്പും നക്ഷ്രതങ്ങളുടെ സ്ഥാനം നോക്കലും എന്നിവ ഇന്നും നാം പിന്തുടര്‍ന്നു പോരുന്ന വിശ്വാസങ്ങളാണ്‌. ചേര നാട്ടുത്സവപറമ്പുകളുടെ ചിത്രം നമ്മുടെ ഉത്സവ പറമ്പുകളുമായി പറയത്തക്ക വ്യത്യാസമൊ ന്നുമില്ല എന്ന്‌ പാട്ടുകളിലെ വിവരണങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. കൂടാതെ ചേരനാട്ടിലെ ്രധാന ഉത്സവമായ ആറാട്ടുത്സവം ഇന്നും കേരളത്തില്‍ അങ്ങിങ്ങായി നടന്നുകൊണ്ടി രിക്കുന്നു പത്മനാഭസ്വാമി ക്ഷ്രേതത്തിലെ ആറാട്ടുമഹോത്സവുമായി ബന്ധ പ്പെടുത്തിയാണ്‌ എം.ഇ മാണിക്യവാസകം സംഘകാല ചേരനാട്ടു ആറാട്ടുത്സവത്തെ പുനര്‍നിര്‍മ്മിക്കുന്നത്‌.” 200 കൂടാതെ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളില്‍ ആറാട്ടുമഹോത്സവത്തിന്‌ പ്രത്യേക സ്ഥാന മുളളത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കപ്പെടേണ്ട ഒന്നാണ്‌. മറ്റൊന്ന്‌ കാമദേവോത്സവമാണ്‌ ഇന്നും വടക്കന്‍ കേരളത്തില്‍ ്രത്യേകിച്ച്‌ കണ്ണൂര്‍, കാസറഗോഡ്‌ ജില്ലകളില്‍ കാമദേവന്റെ പൂജയും മറ്റും കാണാം, കൂടാതെ വടക്കന്‍ കേരളത്തില്‍ നിന്നും കണ്ടെടുത്ത രാമചരിത ത്തിലും കാമദേവനെ രാമചരിതാകാരന്‍ വന്ദിക്കുന്നത്‌ ഈ പാരമ്പര്യത്തെ കാണിക്കുന്നവയാ ണ്‌.* തിരുവോണവും, വെറിയാടലും ഇന്നും കേരളം സംഘകാലത്തെന്നപ്പോലെ പിന്തുടരു ന്നവയാണ്‌. പ്രധാനപ്പെട്ട സംഘകാല ന്യത്തരൂപങ്ങളില്‍ ഒന്നായ തുണമൈക്കൂത്തിന്റെ സ്വ ഭാവം പരിഗണിച്ചാല്‍; ‘മാലയും കമ്മലും പൂമാലയും അണിഞ്ഞ സ്ത്രീകള്‍ നല്ല ്രകാശമു ളള വിളക്കിനുചുറ്റും നടത്തിയിരുന്ന നൃത്തം”, അത്‌ ഇന്നത്തെ കൈക്കൊട്ടിക്കളിയാണെന്ന്‌ വ്യക്തമാണ്‌. ഓണക്കളി, ഓണത്തല്ല്‌, ആണ്ടിപ്പാട്ട, കുറത്തിപ്പാട്ട, വേലക്കളി, വെളിച്ചപ്പെടല്‍ (വെറിയാട്ടിന്‌ തുല്ല്യം), കൊറ്റപൈപ്പാട്ട (പാന), വീരാരാധന, തുണജമൈക്കൂത്ത്‌ (കൈകൊ ട്ടിക്കളി), ആര്യസ്വാധീനമുളള ചാക്യാർക്കൂത്ത്‌ ഇവ മിക്കതും തമിഴ്നാട്ടില്‍ വളരെ പണ്ടേ നിലച്ചുപോയെന്നും ഇന്നും കേരളത്തില്‍ നിലനില്ക്കുന്നുവെന്നു എല്‍. വി. ആര്‍ രേഖപ്പെടു ത്തുന്നുണ്ട്‌.* സംഘകാല ചേര വാദ്യോപകരണങ്ങളായ “മുഴാ” ആണ്‌ മിഴാവായതെന്ന്‌ എന്ന്‌ എം. ഇ മാണിക്യവാസകം സംസ്ക്കാര പാരമ്പര്യ പുനര്‍നിര്‍മ്മിതിയിലുടെ കണ്ടെത്തുന്നു.” പറയും, കുഴലും, ൭കൊനമ്ധും, വീണയും, പാണന്റെ യാഴെന്ന വാദ്യവും ഇന്നും കേരളത്തില്‍ ര്പചാരത്തിലുളളതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗവുമായ ഘടകങ്ങളാണ്‌. ചേരനാട്ടുവിനോദങ്ങള്‍ ഇന്നും കേരളത്തിന്റെ നാട്ടിന്‍ പുറത്തുകളില്‍ നടക്കുന്നതും നമ്മുടെ പൈതൃകത്തിന്റെ ഭാഗമായതുമാണ്‌ പുഴയിലും കുളത്തിലും ചാടിതിമര്‍ത്ത്‌ നീന്തി കുളിക്കു ന്നതും, മണ്ണപ്പം ചുട്ടും, കരുവെച്ചും, പാവയുണ്ടാക്കിയും, ഉരഞ്ഞാലാടുന്നതും സംഘകാല ചേരനാട്ടുസംസ്ക്കാരത്തിന്റെ പാരമ്പര്യകണ്ണികളാണ്‌. ഇപ്രകാരം ര്രകൃതിയുടെ സവിശേഷമായ സാഹചര്യത്തില്‍ ഉടലെടുത്ത സാമൂഹ്യ ജീവിത സാംസ്ക്കാരിക സവിശേഷതകളോടൊപ്പം തന്നെ ഭാഷയുടെ പ്രത്യേകതയും നില നിന്നിരുന്നു. ഇതിനെ സാധുകരിക്കുന്നതാണ്‌ കഴത്തലൈയാര്‍ പാടിയ പുറംപാട്ടു, ഈ പാട്ടില്‍ “അനേകശതകങ്ങളായി കോര്‍ക്കപ്പെട്ട പതിനെട്ടു ഭാഷക്കാരായ പടകളെല്ലാം നശിച്ചു” എന്ന്‌ ഇപ്രകാരം പാടുന്നു: “പന്നുറടുക്കിയ വേറുപടുപൈഞ്ഞിലം ഇടങ്കടവീണ്ടിയ വിയന്‍കട്‌ പാചറൈക്‌ ” (പുറം. 62: 10-11) ഈ പാട്ടില്‍ നിന്ന്‌ സംഘത്തമിഴകത്തിലെ ഭാഷയിടെ വൈചിത്യം സുവ്യക്തമാണ്‌. ഈ വിധമുളള ചേരനാട്ടുഭാഷാ ര്പത്യേകതകളാണ്‌ തുടര്‍ന്ന്‌ അന്വേഷിക്കുന്നത്‌; 201 4.6 മലനാട്ടു ഭാഷ സംഘംകൃതികളുടെ വ്യാഖ്യാതാക്കളാണ്‌ ആദ്യമായി മലനാട്ടു ഭാഷാ പ്രത്യേകത കളെപ്പറ്റി മനസ്സിലാക്കുകയും അവയെ മാലെനാട്ടുവഴക്കങ്ങള്‍ എന്നു പേരിട്ടു വിളിക്കുകയും ചെയ്തത്‌. താല്‍്കാച്ചിയം, ചിലച്ചതികാരം, ജീവകചിന്താമണ തുടങ്ങിയ കൃതികളുടെ വ്യാ ഖ്യാതാക്കളാണ്‌ ആദ്യമായി മലനാട്ടുവഴക്കത്തെ പറ്റി വിശദമായി ചര്‍ച്ചചെയ്തത്‌. ഇന്നത്തെ തമിഴില്‍ പ്രയോഗത്തില്‍ ഇല്ലാത്തതും എന്നാല്‍ സംഘകൃതികളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും മലനാട്ടില്‍ അതായത്‌ ഇന്നത്തെ കേരളത്തില്‍ ്രചാരത്തിലുളളത്‌ എന്നര്‍ത്ഥത്തില്‍ ഇപ്പോഴും വ്യവഹാരത്തിലുളളതുമായ ഭാഷാസവിശേഷതക്കളെയാണ്‌ മലനാട്ടുവഴക്കം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.” മലനാട്ടു വഴക്കങ്ങളെക്കുറിച്ച്‌ ആധികാരികമായി അന്വേഷിച്ചവരില്‍ പ്രധാനികള്‍, എം. രാഘവയ്യങ്കാര്‍, മഹാകവി ഉളളൂര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവരാണ്‌. റാവു സാഹിബ്‌ എം. രാഘവയ്യങ്കാറുടെ Some Aspects of Kerala and Tamil Literature (1950) ഭാഗം ॥ ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു; പുരാതന തമിഴ്‌ ഭാഷയെക്കുറിച്ചുളള ശ്രദ്ധേയമായ കുറച്ചുകൂടി ഉദാഹരണങ്ങളുണ്ട്‌ സാധാരണയായി കേരള സാഹിത്യത്തിലും സംഭാഷണ ത്തിലും ഉപയോഗിക്കുന്നതും ഇന്നത്തെ തമിഴില്‍ പ്രചാരലുപ്തമായ പദങ്ങളാണവ:” കാണം : A coin, now equivalents to three Kalanjas or % fanas, in Kerala according to Dr. Gundert’s Malayalam Dictionary. But the ancient Sangam coin must have been of more value. ആപ്പ്‌ : Din of Battle (അകം. 36) പീടികൈ : Market (ചില. 5, വരി 41) കടിഞ്ചുല്‍ : Pregnancy nearing confinement (അകം. 304) വാലാമൈ : Pollution (due to child birth) (ചില. 15, 1.24) ത്റ്‌ : Fasten (clothes strongly) (തിരുക്കുറള്‍) കായന്തലൈ : Young one (മലൈ. 307) വിളി : Call ചവടു : Over whelm, carry the day (അകം. 375) പടൈപ്പ്‌ : Wealth പുഴുക്ക്‌ : Pudding (of Jaggary, usually) പൊന്‍വണ്‍കന്‍ : Gold smith (പത്തു.287) മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിശ്രത്തില്‍ ‘മലയാളത്തിന്റെ പഴമ; ചില ്രാചീന പ്രയോഗങ്ങള്‍” എന്ന ഭാഗത്ത്‌ മലനാട്ടു ഭാഷയുടെ പ്രാചീനതയെ ഇപ്രകാരം വിവരിക്കുന്നു; ഒന്ന്‌ : “ആതിനിന്‍റ അകരം ഐകരമായ്‌ തിരിന്താതു” എന്ന തൊലക്കാപ്പിയം എഴു ത്തധികാര സുത്രപകാരം ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നി രുന്ന അകാരം പിന്നീട്‌ തമിഴില്‍ ഐകാരമാറി. മലയാളത്തില്‍ തല, മല, 202 എന്നൊക്കെയല്ലാതെ തമിഴിലെപ്പോലെ തലൈ, മലൈ എന്ന ഉച്ചാരണമില്ലാ ത്തതുകൊണ്ട്‌ ഈ വിഷയത്തില്‍ മലയാളം പൂര്‍വൃരുപങ്ങള്‍ നിലനിറുത്തി പോരുന്നു. (ഇങ്ങനമയാരു സൂത്രം താല്‍കാച്ഛിയത്തിലികലെന്ന്‌ ഡോ.കെ. എം. (പഭാകരവാര്യര്‍ മമാഴിയും പൊരുളും എന്ന കൃതിയിത്‌ പുറം. 27 ൯ ്രസ്താവിക്കുന്നു). രണ്ട്‌ : ആ, ഈ ചുറ്റെഴുത്തുകള്‍ തമിഴില്‍ കവിതയില്‍ മാത്രമേ വരൂ എന്നാണ്‌ തൊലക്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശനമുണ്ട്‌. മൂന്ന്‌ : പൂര്‍വ്വകാലത്ത്‌ തമിഴില്‍ ശ്രിയപദങ്ങളോടു ലിംഗവചന പ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നുവെന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരി ഷ്ക്കാരം ഇദം്രഥമമായി ഏര്‍പ്പെടുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മാരുടെ മതം. മലയാളത്തില്‍ “അവന്‍ വന്നു”, “അവര്‍ പോയി', എന്നും മറ്റുമല്ലാതെ “അവന്‍ വന്നാന്‍' “അവര്‍ പോയാര്‍” എന്നും മറ്റും വ്യവ ഹാര ഭാഷയില്‍ ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘കിയായാം കാല ്രയേ പ്രയോഗദിനം” എന്ന സൂത്രത്തില്‍ ഈ ഗ്ര യോഗം വൈകല്ലികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണി്രവാളകൃതി കള്‍ക്കു ലക്ഷണ ശാസ്ത്രം നിര്‍മ്മിക്കുക എന്നുളളതായിരുന്നുവെന്നും ആ കൃതികള്‍ ചെന്തമിഴ്‌ വ്യാകരണ നിയമങ്ങള്‍ക്ക്‌ ഏറെക്കുറെ .വിധേയങ്ങളാ യിരുന്നു. നാല്‍ : സംഘകാലത്ത്‌ “ഉന്തു” എന്നൊരു വര്‍ത്തമാനകാല പ്രത്യയം ഉണ്ടായിരുന്നു വെന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍ കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അത്‌ മലയാളത്തില്‍ “ഉന്നു” എന്ന രൂപത്തില്‍ ഇന്നും നിലനിന്നു പോരുന്നുണ്ടെന്നും “പുറനാനുറ്റിന്‍ പഴമൈ” എന്ന ഗ്രന്ഥ ത്തില്‍ അഭ്യൂഹം ഉന്നയിച്ചുകാണുന്നു. അതിന്റെ ്രണേതാവു ചില വ്യാഖ്യാതാ ക്കന്മാര്‍ പറയുന്നതുപോലെ ആ പ്രത്യയം പേരച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണ ശ്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു ശരിയായിട്ടു തോന്നുന്നില്ല. “ഉന്തു” കന്നടത്തില്‍ 'ഉത്ത യായും തെലുഗുവില്‍ 'ഉതു' 'ഉത്ച്ു” എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു, 'ഇന്‍റു” എന്നും ഒരു രൂപമുണ്ടായി രുന്നു “ഇറു” അതില്‍ നിന്നു പിന്നീടുവന്നതാണ്‌. ഈ “ഇന്‍റു” മലയാളത്തില്‍ “ഇന്നു” എന്ന രൂപത്തില്‍ നിലനിന്നിരുന്നുവെന്നും അതാണു പിന്നീട്‌ “ഉന്നു” ആയിത്തീര്‍ന്നതു എന്നാണ്‌ ഞാന്‍ പൂര്‍വുകാരത്തെ താളിയോലഗ്രന്ഥങ്ങ ളുടെ നിഷ്കൃഷ്ടമായ പരിശോധനയില്‍ നിന്നു ഗ്രഹിക്കുന്നത്‌. അഞ്ച്‌ : ആയ്ത എഴുത്ത്‌ ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗത്തെ അനുകരിച്ച്‌ കൂട്ടിച്ചേര്‍ത്തതും പഴന്തമിഴില്‍ ഇല്ലാത്തതുമാണ്‌. മലയാളത്തില്‍ ആയ്ത എഴുത്ത്‌ പദ്യത്തില്‍ പോലും പണ്ടും ഇന്നും ഇല്ല. 203 ആറ്‌ : “ഇ” എന്ന ഭൂതകാല പ്രത്ൃയത്തിനു “യ്‌ കാരാഗമം വന്ന്‌ “ഇ” എന്ന പേരച്ച മല്ലാതെ നാകാരാഗമം വന്ന്‌ “ഈ എന്ന മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലാ യിരുന്നു. പഴകിയ, ആക്കിയ എന്ന്‌ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകി ന, ആക്കിന എന്നിങ്ങനെയാണ്‌ ഇന്നത്തെ തമിഴില്‍ ്രായേണ പ്രയോഗിച്ചു കാണുന്നത്‌. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുളള “ആല്‍” എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍ മാത്രം അപൂര്‍വുമായും മലയാളത്തില്‍ സര്‍വുസാധാരണമായും പ്രയോഗി ക്കുന്ന “മതി” എന്ന പദം പരണരുടെയും മറ്റും സംഘംകൃതികളില്‍ കാണു ന്നുണ്ടെങ്കിലും പില്‍കാലത്ത്‌ ആ ഭാഷയില്‍ ലുപ്തമായിപ്പോയി എന്നാല്‍ അത്‌ മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല്‌ (തമിഴില്‍ തില്‌) മുത ലായപദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്‌. “മതി”, “തെല്ല്‌ ” ഇവയുടെ അര്‍ത്ഥം തന്നെ തമിഴര്‍ക്ക്‌ ഇക്കാലത്ത്‌ അറിവില്ല. “അങ്ങനെ” എന്ന പദം തമിഴില്‍ കവിതകളും പണ്ഡിതന്മാരും മാ്രം ഉപയോഗിക്കുന്നു: ഗ്രത്യുത മലയാളത്തില്‍ അതു ഇന്നും എല്ലാവരുടെയും കൈകാര്ൃത്തിലിരിക്കുന്നു. “നിന്റെ” എന്ന അര്‍ത്ഥത്തില “നിന്‍” എന്നു മാത്രമേ മുന്‍ കാലത്തു തമിഴില്‍ പ്രയോഗമുണ്ടായുരുന്നുളളു ; “ഉന്‍” എന്ന രൂപം പിന്നീടു വന്നതാണ്‌. മലയാ ളത്തില്‍ നിന്‍ എന്ന പദം മാത്രമാണല്ലോ ഇന്നും ്പയോഗിക്കുന്നത്‌. അതു പോലെ മലയാളത്തിലെ “ആയി”; “ആവും” ഇവയാണ്‌ തമിഴിലെ “ആകി” “ആകും” ഇവയുടെ പ്രാഗ്‌ രൂപങ്ങള്‍. ഏഴ : കേരള പാണിനിയത്തില്‍ മലയാളത്തെ തമിഴില്‍ നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുളള അനുനാസികാതിരപസരവും തവര്‍ഗോപമര്‍ദ്ദവും ആ നിലയില്‍ അംഗീകരിക്കാവുന്നതാണോ എന്നുളള തിനെ പറ്റി പ്രബലമായ അഭിപ്രായ വ്യത്യാസമുണ്ട്‌. ചെന്തമിഴിന്റെ ആവിര്‍ഭാ വത്തിനു മുമ്പുതന്നെ ഈദാസീന്യന്യായമനുസരിച്ച്‌ ഈ ഭേദങ്ങള്‍ ദക്ഷിണ ദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നുവെന്നും അനുനാസിക പ്രധാനമായി രുന്ന ആ ഭാഷയിലെ പൂര്‍വ്വ രൂപങ്ങളെയാണ്‌ മലയാളം ഗ്പദര്‍ശിപ്പിക്കുന്ന തെന്നുമാകുന്നു എന്നാണ്‌ കനകസഭയുടെ അഭിപ്രായം. ഞണ്ടു, ഞാന്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്‌ . അതുകൊണ്ട്‌ ഐന്തു; അഞ്ചു, കുന്‍റു; കുന്ന്‌, നരമ്പു; ഞരമ്പു; ഇവയാണ്‌ പ്രാചീന പദങ്ങ ളെന്ന്‌ ഖണ്ഡിച്ചു പറയാവുന്നതല്ല. എടു : “ററ” എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിറുത്തിപ്പോ രുന്നതു മലയാളമാകുന്നു. തമിഴില്‍ അത്‌ (൭ എന്നുമാറിയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട്‌ “അത്തു” എന്ന ചാരിയൈ ഇട നിലാചേരുമെന്നു തൊലക്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആവിധിക്കനു സരിച്ചുളള ്രയോഗങ്ങള്‍ ഇന്നു ്രത്ൃക്ഷീഭവിക്കുന്നതു മലയാളത്തില്‍ മാ്ര മാണ്‌. തുടര്‍ന്നു, തമിഴര്‍ക്കു കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗ 204 ത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ശ്രവിക്കുന്നവയുമായ പ്രാചീന പദങ്ങള്‍ പഴയചെന്തമിഴ്‌ കൃതികളില്‍ കാണുന്നുണ്ട്‌ ; ഉദാഹരണ ത്തിന്‌ ; ചിലപ്പതികാരം : പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീ ടിക), അങ്കാടി (അങ്ങാടി), പിഴൈ (തെറ്റു, മാണി (്രഹ്മാചാരി), പൊതി (ഭാണ്ഡം), എക്കല്‍, കുവനീറു, അടയ്ക്ക, വാലാമൈ (വാലായ്മ), പട്ടാങ്ക (പട്ടാങ്്‌, അളിയന്‍), ആചാന്‍ (ആശാന്‍), ചാന്തി (ശാന്തി), പറ്റായം (പത്താ യം), ഈടു (പണയം), പിണക്കം, കരയാമല്‍ (കാരാതെ), പടുഞായിറു (പടിഞാറ്‌) പുറപ്പൊരുള്‍ വെണ്‍പാമാല: ആള്‍ (ശക്തന്‍), ഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്ക), തോണി, പാണി (ഒരു വക താളം), കളരി മണിമേഖല: കാവ്‌, തൊഴുതു, Ved നാലായിര്പബന്ധം: അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി), ഒരുപാട്‌ (വളരെയധികം), കിളിപൈതല്‍, ഉഴല്വാന്‍, കുട്ടന്‍, അടിയുനൈ (അടിയറ), മൂരി, മടി (ആല സ്യം), പാവ, കവളം, കരവൈ, ചിക്കെന (ചിക്കെന്ന്‌), ചിറുക്കന്‍ (ചെറുക്കന്‍), നിശ്ചലം (നിത്യം), പണി (വയിറു, പയലുതല്‍ (പയറ്റ്‌), പളളി (നിഗ്ര-പളളി ക്കൊളളുകു, നോക്കുക, പറൈല്‍ (പറയുക), പുലരി, പൈയ (പയ്യെ, വാല്‍ ഓതുതുല്‍ (വാരം ഇരിക്തു, എന്നി പദങ്ങളെയും മറ്റ്‌ സംഘം കൃതികളില്‍ നിന്ന്‌ കടവ്‌, കുപ്പായ്‌, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്‌, വിഴ്പാട്‌ എന്നീ പദങ്ങളെയും മലെനാട്ടുവഴക്കളെക്കുറിച്ച്‌ ്രതിപാദിക്കുമ്പോള്‍ ഉദാഹരിക്കുന്നു.” മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളുമായി ബന്ധപ്പെട്ടാണ്‌ നടുവട്ടം ഗോപാലകൃഷ്ണന്‍ മലനാട്ടുവഴക്കത്തെ ക്കുറിച്ചു വിശദമായി പഠിക്കുന്നത്‌. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ കണ്ടെത്തിയ ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു ; സംഘംകൃതികള്‍: അങ്ങനെ, ആര്‍പ്പ്‌, കടവി, കുപ്പായം, ചിതല്‍, ചോര, തീറ്റ, തെല്ല്‌, പണിക്കന്‍, പുഴുക്ക്‌, പുചൈ, പൂച്ച, പൂള (പഞ്ഞിമരം), മതി, മിടുക്ക്‌, വഴിപാട്‌. തെലികാപ്പിയം : അത്ത്‌ (ഇടനില), ഉന്നം (ഇലവ്‌), ഉഴിന (സസ്യം), കണ്ടി (പോത്ത്‌), തത്ത, മൂങ്ക (മൂങ്ങാ), വളി (കാറ്റ്‌) മണിമേഖല: ഉണ്‍, കാവ്‌, തൊഴുത ചിലപ്പതികാരം : അങ്കാടി, അടയ്ക്ക, അളിയന്‍ (സഹോദരി ഭര്‍ത്താവ്‌), ആശാന്‍, ഈട്‌, എക്കല്‍, കരയാമല്‍, കുവനീറ്‌, ചാന്തി (ശാന്തിക്കാരന്‍), തുന്നല്‍ക്കാരന്‍, പടുകാലം, പടി ഞ്ഞായിറ്റു, പട്ടാങ്്‌ (സത്യം), പനി (ജ്വരം), പിണക്കം, പിഴ, പീടിക, പൊതി, മാണി, മാണി ക്കായ്‌, വാലായ്മ. 205 പുറപ്പൊരുള്‍ വെണ്‍പാമാല ; അടിയറൈ (അടിയറ), അറ്റകുറ്റം, ഉഴവന്‍, ആലി, ഒരുപാട്‌, കവളം, കിളിപൈതല്‍, കുട്ടന്‍, കുരവ, ചിക്കനെ, ചിറുക്കന്‍, നിച്ചലും (നിത്യവും), പാണ്ടി (പ യര്‍), പലയുതല്‍, പള്ളി പായല്‍, പാവ പുലരി, വയ്യ, വാരാഖഓാല്‍ (വേദാഭ്യാസം).”* എസ്‌. കെ. വസന്തനും ഇപ്രകാരം മലനാട്ടു വഴക്കങ്ങളെ സൂചിപ്പിക്കുന്നുണ്ട്‌ ;സംഘ സാഹിത്യത്തിലെ നിരവധി പദങ്ങള്‍ മലയാളത്തില്‍ ഇന്നും അതേ അര്‍ത്ഥത്തില്‍ ഉപയോ ഗിക്കുന്നുണ്ട്‌. താമര, ആമ്പല്‍, കരികുവളം, മല്ലിക, തുമ്പ, നൊച്ചി, പയറ്‌, കരിമ്പ്‌, ആന, കുതി ര, പശു, മാന്‍, ഉടുമ്പ്‌, മുയല്‍, കുരുവി, കോഴി, വവ്വാല്‍, മടല്‍ എന്നിവയാണവ.” ചേരനാടിനെപറ്റി എഴുതിയ പാട്ടുകള്‍, ചേരനാട്ടു കവികളുടെ പാട്ടുകള്‍ എന്നിവ യില്‍ മലനാടിന്റെ ഭാഷാ്രത്യേകതകള്‍ കാണാം. ഇന്നത്തെ തമിഴുമായും തൊല്ക്കാപ്പിയ സൂര്രങ്ങളെ മുന്‍നിര്‍ത്തിയും ചേരനാട്ടുകാവ്യങ്ങളിലെ മലനാട്ടുഭാഷയെ താരതമ്യം ചെയ്തുമാണ്‌ ഈ ഭാഷാപ്രത്യേകതകളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌. ഈ സവിശേഷത കളെ സ്വനിമതലം (phonic), രൂപിമതലം (morphe൩ic), വ്യാകരണതലം (gramatic) എന്നീ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചാണ്‌ പഠിച്ചിരിക്കുന്നത്‌. 4.6.1 സ്വനിമതലം വേര്‍തിരിച്ച്‌ കാണിക്കാന്‍ കഴിയുന്ന ഭാഷണശബ്ദാഭിലക്ഷണങ്ങളുടെ ഏറ്റവും ചെറിയ മാ്രയാണ്‌ സ്വനിമം. ഭാഷയിലെ അര്‍ത്ഥവ്യാവര്‍ത്ഥക ശേഷയിലുളള ഏറ്റവും ചെറിയ ഘട കമാണെന്ന്‌ മറ്റൊരുതരത്തില്‍ സ്വനിമത്തെ നിര്‍വ്ൃചിക്കാം.* “ഒ കാര ഇറുവായ്‌ പ്ന്നീരെഴുത്തം ഉയിരെന മൊഴിപ” (തൊല്‍. എഴു. സൂത്രം. 8) എന്ന സൂത്രപകാരം അ, ആ, ഇ, ഈ, ഉ, ര, എ, ഏ, ഐ, ഒ, ഓ, ഈ എന്നീ പന്ത്രണ്ട്‌ സ്വരങ്ങളും “ഞകാര ഇറുവായ്‌ പൃതിനെണ്‍ എഴുത്തും മെയ്‌ എന മൊഴി” (തൊലി. എഴു. സൂത്രം. 9) എന്ന സൂത്രപ്രകാരം, കു, ങ്‌, ച്‌,ഞ്‌,ട്‌,ണ്‍,ത്‌, ന്‌, പ്‌,മ്‌,യ്‌, ര്‌, ല്‍, വ്‌,$, ള്‍,റ്‌, ന്‌ എന്നീ പതിനെട്ടു വ്യഞ്ജനാക്ഷരങ്ങളുമാണ്‌ സംഘത്തമിഴില്‍ ഉണ്ടായിരുന്നത്‌. തൊല്ക്കാ AID പ്രകാരമുളള മുപ്പത്തി ഒന്ന്‌ അക്ഷരങ്ങളില്‍ 29 അക്ഷരങ്ങളാണ്‌ സ്വനിമമായികണക്കു കൂട്ടുന്നത്‌.” തൊലക്കാപ്പിയ സൂത്രപകാരമുളള ചില സ്വനിമങ്ങളുടെ ഉച്ചാരണശുദ്ധി ദ്രാവിസഭാ ഷകളില്‍ മലയാളം മാത്രമാണ്‌ ഇന്നും സംരക്ഷിച്ചുപോരുന്നത്‌ എഴുത്തതികാരം പിറ്റപ്പിയല്‍ 94-ാം സൂത്രപകാരം 206 “അണരി നുനി നാം അണും ഒറ്റ റനകാന്‍ ആയി രണ്ടും പിറക്കും” ഇതനുസരിച്ച്‌, നാക്കിന്റെ അറ്റത്തെ അല്‍പ്പം വളച്ചുവായുടെ മുകള്‍ തട്ടില്‍ താലു വിനും ദന്തമുലത്തിനും ഇടയ്ക്കുസ്ല്‍ശിക്കുമ്പോള്‍ റ, നു, എന്നീ വ്യഞ്ജനങ്ങള്‍ ജനിക്കു ന്നു.വര്‍ത്സ്യമായ ദ” യുടെ ഉഛാരണവും ഇതേ രീതിയിലാണ്‌ സംഭവിക്കുന്നത്‌. ഈ സവി ശേഷതയെയാണ്‌ ഉളളൂര്‍ കേരളസാഹിത്യചരിതത്തില്‍്‌ സൂചിപ്പിച്ചിരുന്നത്‌. സംഘകാല ചേരനാട്ടു കാവ്യങ്ങളില്‍ “റ്റ്‌ എന്ന സ്വനിമത്തിന്റെ വ്യാപനം എപ്രകാ രമാണെന്ന്‌ പരിശോധിക്കാം ; ഈ കൃതികളില്‍ “ററ” പദങ്ങളുടെ മധ്യത്തിലാണ്‌ വരുന്നത്‌ അവ ; 1) എല്ലാ ഗ്രസ്വവും ദീര്‍ഘവുമായ സ്വരങ്ങള്‍ക്കു ശേഷം ; നാറ്റം - fragrance (പതി. 3. 1. 14) പെറ്റു - having got (പതി. 4. 10. 41) ഏറ്റുമിന്‍ - will mount you (പതി. 2. 8. 2) കൊറ്റ - victory (പതി. 7. 2. 9) പോറ്റി - having learned (പതി. 3. 1. 2) തൂറ്റി - having spread (ഐങ്കു. 478. 1) ii) എല്ലാ ഗ്ഹസ്വദീര്‍ഘ സ്വരങ്ങള്‍ക്ക്‌ മുമ്പ്‌ “റ്റ” വരുന്നു. പക്ഷേ ഈ, ഈ, എ, ഏ എന്നീ സ്വര്യങ്ങളുടെ കാര്യത്തില്‍ ഇത്‌ വികല്‍പ്പമായിരിക്കും. ഏറ്റുമിന്‍ - will mount you (plural) (പതി. 2. 8. 2) കളിറ്രൊടു - with male elephant (പതി. 9. 3. 3) മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളില്‍ നിന്ന്‌ ൭ മലയാളത്തില്‍ സാഹിത്യ ത്തിലും വ്യവഹാരത്തിലും സംഘസാഹിതൃത്തിലുപയോഗിച്ചിരിക്കുന്ന അതേ ഉച്ചാരണ ത്തോടും അര്‍ത്ഥത്തോടും ഉപയോഗിക്കുന്നവയാണ്‌. നാറ്റത്തെ നറ്രറ്റമായും തൂറ്റിയെ തൃറ്റി യായും മലയാളികള്‍ ഉച്ചരിക്കാറില്ല. പക്ഷേ തമിഴില്‍ *Q’ -> “ഗ്ല യായി മാറിയിരിക്കുകയും പെറ്റു, പോറ്റി, തൂറ്റി തുടങ്ങിയ പദങ്ങള്‍ തന്നെ ്രചാരലുപ്തങ്ങളായി മാറുകയും ചെയ്തി രിക്കുന്നു. ൦ തൊലക്കാപ്പിയ എഴുത്തതികാരം. 95-ാം സൂത്രത്തില്‍ “നുനിന അണരി അണ്ും വരുട മകാര ഴ കാരം ആയി പറക്കും” അതായത്‌ നാക്കിന്റെ അഗ്രം അല്പം വളച്ച്‌ മേല്‍ തട്ടില്‍ തടവുന്നതുനിമിത്തം ര, $ എന്നീ വ്യഞ്ജനങ്ങള്‍ ജനിക്കുന്നു. ഈ സൂത്രരപ്രകാരമുള്ള “ര്‌ യുടെയും “ഴ്‌ യുടെയും വ്യ ക്തതയോടുകൂടിയ ഉച്ചാരണം ദ്രാവിഡഭാഷകളില്‍ ഇന്നും മലയാളം മാത്രമേ കാത്തുസൂ ക്ഷിക്കുന്നുളളൂ, മലയാളം ഒഴിച്ചുളള മറ്റ്‌ ഭാഷകളില്‍ ര -> റ യായും ഴ -> ള യായും പരിണ മിച്ചുകൊണ്ടിരിക്കുന്നു. കന്നടയിലും തമിഴിലും ര -> റ ആയി മാറിക്കഴിഞ്ഞു. കന്നടയില്‍ ഴ 207 -> ള യായി പൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. തമിഴില്‍ മാനക ഭാഷാര്രയോഗത്തില്‍ മാശ്രമായി “ഴ” ഉച്ചാരണം ചുരുങ്ങി കൊണ്ടിരിക്കുന്നു. ।. സംഘകാലകൃതികളില്‍ “ര്‌ വാക്കുകളുടെ മധ്യത്തിലും അവസാനത്തിലും വരുന്നത്‌ ; 1) എല്ലാ ഗ്ഹസ്വദീര്‍ഘ സ്വരങ്ങള്‍ക്കു ശേഷം അരചര്‍ king (പതി. 5. 3. 8) അല്‍ a kind of fish (പതി. 2. 3. 1) ഇരണ്ട്‌ two (പതി. 3. 1. 14) എരി fire (പതി. 5. 8. 10) ഒരു one (പതി. 4. 4. 1) Galogooewm you (singular) of the war (പതി. 7. 3. 12) 1) എല്ലാ ഗ്രസ്വ സ്വരങ്ങള്‍ക്കും മുമ്പ്‌ വരുന്നു ഇത്‌ “എ” സ്വരത്തിന്റെ കാര്യത്തില്‍ വികല്പമായിരിക്കും അരണം protection (പതി. 2. 7. 8) മകളിരൊടു with women (പതി. 2. 3. 21) i) “ഐ” എന്ന സന്ധ്യാക്ഷരത്തിന്‌ മുന്‍പ്‌ അരൈച്‌്്‌ sovereign (പതി. 4. 4. 11) iV) വ്യഞ്ജനാക്ഷരങ്ങളായ ക,ന,ത,പ,വ, എന്നിവയ്ക്ക്‌ മുന്‍പ്‌ ര്‌ വരുന്നു. നുകര്‍തേം will enjoy -we (പതി. 4. 8. 13) ആരന eaters (പതി. 2. 3. 6) നുകര്‍തല്‍ the act of enjoying (പതി. 2. 2. 23) അതിര്‍പ്പ്‌ to tremble (പതി. 4. 1. 29) v) ച, മ എന്നിവയ്ക്ക്മുന്‍പ്‌ ര വരുന്നു. പുണര്‍ച്ചി association (ഐകങ്കു.407:3) ഓര്‍മാര്‍ they who will know (അകം.171:9) vi) എല്ലാ ഗ്രസ്വദീര്‍ഘ സ്വരങ്ങള്‍ക്കു ശേഷം അവസാനം ൫ പ്രത്യക്ഷപ്പെടുന്നു. എ, ഒ എന്നീ സ്വരങ്ങളില്‍ ഇത്‌ വികല്‍പമായിരിക്കും അമര്‍ battle (പതി.2.4.8) കാര്‍ black (പതി.2.3.18) NYS two (പതി.8.4.18) DDE village (പതി. 2. 5. 18) തേര്‍ chariot (പതി. 3. 6. 1) 208 പോര്‍ war (പതി. 2. 1. 16) പദങ്ങളുടെ മദ്ധ്യത്തിലും അവസാനത്തിലും “'ഴ” ്രതൃക്ഷപ്പെടുന്നു ; 1). എല്ല ഗ്ഹസ്വദീര്‍ഘ സ്വരങ്ങള്‍ക്കു ശേഷം “ഴ്‌ വരുന്നു. അകഴി moat (പതി. 4. 3. 9) താഴി pot (പതി. 5. 4. 22) വീഴ to fall (പതി. 2. 2. 1) ഉഴുത which ploughed (പതി. 8. 5. 11) കൊഴു fatness (പതി. 5. 4. 17) 1). “൭” മദ്ധ്യത്തില്‍ വരുന്നത്‌ എല്ലാ ഗ്സ്വദീര്‍ഘ സ്വരങ്ങള്‍ക്കും മുമ്പാണ്‌ എ, ഒ എന്നീ സ്വരങ്ങളുടെ കാര്യത്തില്‍ ഇത്‌ വികല്‍പമായിരിക്കുന്നു. ചൂഴാതു with out consulting (പതി. 7. 2-2) എഴില്‍ beauty (പതി. 2. 6. 8) പുകഴേ fame (പതി. 8. 9. 19) ല്).സ്വരസന്ധ്യാക്ഷരമായ ഐയ്ക്കു മുമ്പ്‌ ഴ പ്രത്യക്ഷപ്പെടുന്നു. അഴൈപ്പ to cry out (പതി. 8. 9. 19) ഴ). ക, ത, ന, പ, വ എന്നിവയ്ക്കു മുമ്പ്‌ ഴ പ്രതൃക്ഷപ്പെടുന്നു. വാഴ്ക letitlive (പതി. 2. 10. 15) വാഴ്തി will live you (singular) (പതി. 4. 2. 16) വാഴ്നര്‍ they who will live (പതി. 4. 7. 10) അവിഴ്പ്‌ to have affection (പതി. 2. 10. 8) v). എല്ലാ ഗ്രസ്വദീര്‍ഘ സ്വരങ്ങള്‍ക്കു അവസാനവും “ഴ” വരുന്നു ഉ, എ,ഏ, എന്നീ സ്വരങ്ങളുടെ കാര്യത്തില്‍ ഇത്‌ വികല്പമായിരിക്കുന്നു. വാഴ്‌ having (പതി. 4. 8. 1) vi) ഉ, എ എന്നിവയ്ക്ക്‌ ശേഷം ഴ വരുന്നു. ഏഴ്‌ seven (കലി. 9. 18) 4.6.2 രൂപിമതലം ഭാഷാവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്‌ രൂപിമം (morpheme). സ്വനി മങ്ങള്‍ ചേര്‍ന്നാണ്‌ രൂപിമങ്ങള്‍ ഉണ്ടാകുന്നതെങ്കിലും സ്വനത്തിന്റെ ഉച്ചാരണവ്യവസ്ഥയും, അടിസ്ഥാന സ്വരങ്ങളുടെ സാമൃതയും മിക്കഭാഷകളിലും ഏകദേശം ഒരു പോലെയായിരി ക്കാറുണ്ട്‌. പക്ഷേ സ്വനിമങ്ങള്‍ ചേര്‍ന്നുണ്ടാക്കുന്ന, ഭാഷയിലെ അര്‍ത്ഥ വ്യാവര്‍ത്ഥകശേ ഷിയുള്ള വിഭജിക്കാന്‍ കഴിയാത്ത ഏറ്റവും ചെറിയ ഘടകമായ രൂപിമം”*, ഭാഷയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ്രധാന ഘടകമാണ്‌. സാംസ്ക്കാരികമായ ധാരകൂടി വാക്കു 209 കളില്‍ അടങ്ങിയിട്ടുണ്ടാകും എന്നതാണ്‌ ഇതിനുകാരണം. ഈ പഠനത്തില്‍ രൂപിമത്തിന്‌ ഭാഷാശാസ്ത്ര സാങ്കേതികാര്‍ത്ഥം മാശ്രമല്ല, വാക്ക്‌, പദം എന്നീ അര്‍ത്ഥങ്ങളും അത്‌ ഉള്‍ക്കൊ ളളുന്നു. അത്തരത്തില്‍ ചേരനാട്ടു കാവ്യങ്ങളില്‍ പരാമശിക്കപ്പെട്ടതും ഇന്നും മലയാളത്തില്‍ വാമൊഴിയിലും വരമൊഴിയിലും ്രചാരത്തിലരിക്കുന്നതുമായ ചില വാക്കുകളെ അടയാള പ്പെടുത്തുകയാണ്‌ തുടര്‍ന്ന്‌ ചെയ്യുന്നത്‌. താഴെ വിവരിച്ചിരിക്കുന്ന വാക്കുകളെ സംഘഇല ക്കിയ ചൊട്ടവ, (Sangam words dictionary) സംഘകൃതികളെ മുന്‍നിറുത്തി പുറത്തുവ ന്നിട്ടുള്ള ഇന്‍ഡക്സുകള്‍ (word Index of Sangam Classics) എന്നിവയില്‍ നിന്ന്‌ കണ്ടെത്തി തമിഴ്‌ സംസാരിക്കുന്നവരോട്‌ അതിന്റെ ഇപ്പോഴത്തെ അര്‍ത്ഥം ചോദിച്ചറിഞ്ഞാണ്‌ തെര ഞ്െടുത്തിരിക്കുന്നത്‌ വാക്കുകളുടെ നേരെ വലയത്തില്‍ ശബ്ദതാരാവലിയില്‍ നിന്ന്‌ ലഭിച്ച അര്‍ത്ഥവും പാട്ടിന്‌ താഴെ അതിന്റെ സാരവും കൊടുത്തിരിക്കുന്നു. 1. അകല്‍ - (അകലുക, ദുരെയാവുക, വിട്ടുമാറുക,നീങ്ങുക,മാറിക്കളയുക, അകല്‍ച) മലയാളത്തില്‍ അകലം, അകലുക, അകലെ, അകലെയുള്ള എന്നീ പദങ്ങള്‍ക്കു സമാ നമാണ്‌ സംഘംകൃതികളില്‍ അകല്‍ എന്ന പദം. വ്യാപ്ത/ എന്നര്‍ത്ഥത്തില്‍ പേരെച്ച ധാതുവായി ഉപയോഗിച്ചിരിക്കുന്നത്‌. തമിഴില്‍ ഈ പദത്തിനു പകരം തള്ളുക എന്ന പദമാണ്‌ വ്യവഹാരത്തിലുളളത്‌. അകല്‍വായ്പ്‌ പൈഞ്ചുനൈപ്‌ പയിര്‍ കാല്‍യാപ്പ (നറ്റി. 5:2) (മലയില്‍ നിന്ന്‌ ഒഴുകിവരുന്ന അരുവിയില്‍ നിന്ന്‌ കൃഷി ആവശ്യത്തിന്‌ നല്ല അകല ത്തിൽ കനാല്‍ ഉണ്ടാക്കി ജലസേചനം നടത്തുന്നു.) 2. അകല്പ്‌ അകല്‍ച്ച എന്ന അര്‍ത്ഥത്തില്‍ കര്‍ത്താവായി ഈ പാട്ടില്‍ ്രയോഗിച്ചിരിക്കുന്നു. “നിരമ്പു അകല്‍പു അറിയാ എറാ ഏണി” (പതി. 5.3.33) (യുദ്ധം ജയിച്ച വീരന്മാര്‍ കളളള്‍വയ്ക്കുന്ന കമ്പില്‍ നിന്ന്‌ അകറ്റികൊണ്ട്‌ കള്ള്‌ കുടി ക്കുന്നു.) ഇന്നും മലയാളത്തില്‍ ഈ പദം ഇതേ അര്‍ത്ഥത്തില്‍ വാമൊഴിയില്‍ ഉപ യോഗിക്കുന്നുണ്ട്‌. 3. അകത്ത്‌ (ഉള്ളില്‍,മനസ്സില്‍) തമിഴില്‍ ഉള്ള എന്ന പദമാണ്‌ അകത്തിന്‌ സമാനമായി ഇന്നുള്ളത്‌. ഇന്നും മലയാ ളത്തില്‍ ഉള്ളില്‍ എന്ന അര്‍ത്ഥത്തില്‍ അകത്ത്‌ സര്‍വ്വസാധാരണയായി ഉപയോഗി ക്കുന്നു. അവ്യയരൂപത്തിലും നാമരൂപത്തിലുമാണ്‌ ഇത്‌ സംഘം പാട്ടുകളില്‍ പ്രയോഗി ച്ചിരിക്കുന്നത്‌: “മായമ്‌, മരുള്‍വാര്‍ അകത്തു” (കലി 88:5) 210 (നീ പറയുന്ന കള്ളം സത്യമെന്ന്‌ വിചാരിച്ച്‌ പറ്റിക്കാനായി ഉള്ളില്‍ ചെന്ന്‌ പറയാം) 4. അങ്കാടി (വരിവരിയായ കച്ചവട സ്ഥാനം,കട,കടത്തെരുവ്‌) നാള്‍ അങ്കാടി നാറും നറുമുതല്‍ (അകം. 93:10) (അങ്ങാടിയില്‍ നിന്ന്‌ വരുന്ന നറുമണം പോലെയുള്ള നെറ്റി) ഈ പാട്ടിൽ മലയാളത്തില്‍ ്രചാരത്തിലിരിക്കുന്നതുപോലെ ചന്ത; കട, കട ത്തെരുവ്‌ എന്നീ ,സമാനര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. അങ്ങാടിക്കട, അങ്ങാടിക്കാരന്‍,അങ്ങാടിച്ചരക്ക്‌, അങ്ങാടിത്തെരുവ്‌, അങ്ങാടിപ്പാട്ട, അങ്ങാ ടിപ്പിള്േളേര്‍, അങ്ങാടിപ്പീടിക, അങ്ങാടിപ്പെട്ടി, അങ്ങാടിപ്പെണ്ണ്‌, അങ്ങാടി മരു ന്ന്‌ എന്നീ വിവിധ തരത്തില്‍ ഉപയോഗിക്കുന്ന ഈ പദം തമിഴില്‍ അങ്കാടി അരിസി (റേഷനരി) എന്നര്‍ത്ഥത്തില്‍ മാ്രം ഇപ്പോള്‍ വ്യവഹാരത്തിലിരി ക്കുന്നു. പുറം പാട്ടിലും ഇന്നത്തെ തമിഴിലും അനുനാസികാതി പ്രസരം സംഭ വിക്കാത്ത നാമരൂപമാണ്‌ കാണുന്നത്‌ എന്ന വൃത്യാസം മാത്രമേയൊളളൂ. 5. അഞ്ജനം (മഷി, കണ്ണിലെഴുതുന്നമൈ) വിഭക്തിധാതുവായി സംഘസാഹിത്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന അഞ്ജനം മഷി എന്നര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. തമിഴില്‍ ഇന്ന്‌ ഇത്‌ പ്രചാ രലുപ്തമായി മയ? എന്ന പദത്തിലേക്ക്‌ മാ്രം ചുരുങ്ങി പോയിരിക്കുന്നു. “ചെറുതൊഴു മകളില്‍ അഞ്ജനം പെയ്യും” (ഐകങ്കു : 16:2) (ചെറിയ ജോലിചെയ്യുന്ന പെണ്‍കൊടിയുടെ കണ്ണില്‍ അഞ്ജനം എഴുതിയി രിക്കുന്നു.) 6. അടുത്ത്‌ (അടുക്കല്‍, പക്കല്‍, തുടര്‍ച്ചയായി) തമിഴില്‍ പക്കത്ത്‌ എന്ന വ്യവഹാരത്തിലുള്ള പദത്തിന്‌ പകരമായി പഴന്തമി ഴിലുള്ള പദമാണ്‌ അടുത്ത്‌. ഇന്നും മലയാളത്തില്‍ സര്‍വസാധാരണയായി ഈ പദം പ്രയോഗിച്ചു വരുന്നു. “അടുത്തുത്തന്‍ പൊയ്യുണ്‍ടാര്‍പ പുണര്‍ന്ത നിന്‍ എരു ത്തിയകണ്‍” (കലി. 71 :15) (പിന്നീട്‌ (അടുത്തതായി) എന്നെ ആലിംഗനം ചെയ്തപ്പോള്‍ വളകൊണ്ട്‌ ഉണ്ടായ പാട്‌ കാണുന്നു). 7. അടുമ്പ്‌ (ഒരു വള്ളിചെടി) കേരളത്തിന്റെ തീര്രപദേശത്ത്‌ മണ്ണില്‍ പടര്‍ന്നു നില്‍ക്കുന്നതും പൂവ്വു വയ 211 ലറ്റ്‌ നിറത്തിലുള്ളതുമായ ചെടികളുടെ പേരാണ്‌ അടുമ്പ്‌. മലയാളത്തില്‍ ഇത്‌ അടമ്പ്‌ എന്ന്‌ പറയുന്നു. “അടുമ്പമല്‍ അഴൈ കരൈ അലവനാടിയ” (പതി. 6.1.7) (വിടരാറായ മുട്ടുകളോട അടമ്പിന്‍ വള്ളികള്‍ ഞെരുങ്ങി വളര്‍ന്നു കിടക്കു ന്നു.) 8. അടൈ (പലഹാരം,ഇലയപ്പം (ഇലകൊണ്ട്‌ അടച്ച്‌ ചുട്ടെടുക്കുന്നതില്‍)) സ്വരസംവരണം സംഭവിച്ച രൂപമായ അടക്ക്‌ മലയാളത്തില്‍ ഇലയട എന്നാ ണര്‍ത്ഥം. പഴന്തമിഴില്‍ അട ഇലയെന്നര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. “അടൈയൊടു വാടിയ അണിമലര്‍” (കലി. 3:9) (ഇലയോട്‌ വാടിയ പൂവ്വ്‌) 9. അലൈപ്പ (നിരര്‍ത്ഥകമായി ഉറക്കെ സംസാരിക്കല്‍, ബഹളം) ശബ്ദം ഉണ്ടാക്കുക എന്നര്‍ത്ഥമാണ്‌ അലൈപ്പ എന്ന പദത്തിന്‌ പഴന്തമിഴ്‌ കൃതി കളിലുള്ളത്‌. “പല്‍ തില കിണ്‍കിണി ചിറു പരടു അലൈപ്പ” (പതി.6.2.20) (അടിമരുകളിലണിഞ്ഞിരിക്കുന്ന കിങ്ങിണി ചിലങ്ക കിലുങ്ങുന്നു.) ഇന്നും മദ്ധ്യ കേരളത്തില്‍ പ്രചാരത്തിലുള്ള അലച്ചുണ്ടാക്കല്ലേ, അലമ്ധുണ്ടാക്കല്ലേ എന്ന പ്രയോഗങ്ങളിലൂടെ ഈ പ്രാചീന പദം നിലനില്‍ക്കുന്നു. ഇവയ്ക്ക്‌ ആവ ശൃമില്ലാതെ ശബ്ദമുണ്ടാക്കരുത്‌ എന്നാണര്‍ത്ഥം. 10. അത്തന്‍ (അച്ഛന്‍) “അന്‍നൈയും അത്തന്‍ ഇല്ലരായായ്നാണ” (കലി. 115:8) (കാമുകന്‍ തലയില്‍ ചൂടികൊടുത്ത പൂവ്‌ കാമുകി ആരും കാണാതെ മുടിയിഴയില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഇത്‌ വീട്ടിലെത്തി മുടിയഴിക്കുമ്പോള്‍ താഴെ വീഴുന്നു. അച്ഛനും അമ്മയും ഉണ്ടെന്നുകരുതി കാമുകിക്ക്‌ ലജ്ജയുണ്ടാകുന്നു.) അച്ചന്‍ എന്നര്‍ത്ഥത്തില്‍ നാമരുപമായി അത്തന്‍ എന്ന്‌ ഈ പാട്ടിലുപയോ ഗിച്ചിരിക്കുന്നു. അച്ച എന്ന പദം തിശൈ ചൊല്ല്‌ (ഭാഷാഭേദം) ആണെന്നും അത്‌ കുട്ടനാട്ടിലെ പദമാണെന്നും എസ്‌.മനോഹരന്‍ കണ്ടെത്തുന്നുണ്ട്‌.* തമിഴില്‍ അച്ഛാ എന്നര്‍ത്ഥത്തില്‍ വ്യവഹരിക്കുന്ന ഈ പദം തവാര്‍ഗ്ഗാര്‍ക്ഷരങ്ങള്‍ക്കു മുന്‍ വരുന്ന സ്വരം താല്പര്യമാണെങ്കില്‍ അവയും താലവ്യമാകും എന്ന നിയമമനുസരിച്ച്‌ തകാരം ചകാരമായി മാറിയാണ്‌ (വൈത്തു -> വൈച്ചു)അത്തന്‍ -> അച്ചന്‍ ആയി മാറിയത്‌. 11. അമ്പലം (അന്‍പുന്നിടം, ക്ഷതം) മലയാളത്തില്‍ ഏറെ ഗ്രചാരത്തിലുളള ഈ പദം നാമ രൂപത്തില്‍ ക്ഷേ്രേതം എന്നര്‍ത്ഥ 212 ത്തില്‍ പ്രയോഗിച്ചിരിക്കുന്നു: “എഴുത ഏഴില്‍ അമ്പലം കാമവേള്‍ അമ്പിന്‍” (പരി.18:28) (കാമദേവന്റെ അമ്പിനെകുറിച്ചുള്ള ചിത്രങ്ങള്‍ അമ്പലത്തില്‍ വരച്ചിരിക്കുന്നു.) തമിഴില്‍ ഇത്‌ കോയില്‍, കോവില്‍ എന്നര്‍ത്ഥത്തില്‍ ആണ്‌ ഉപയോഗിക്കുന്നത്‌. 12. അമ്പുലി (അമ്പിളി) “അമ്പുലി കാട്ടല്‍ ഇനിതു മറ്റു ഇന്നാതേ” (കലി. 80:19) (കുട്ടിയെ നിലാവിനെ കാണിക്കുന്നതാണ്‌ എനിക്കിഷ്ടം) എന്ന പാട്ടില്‍ ച്രനദക്കല എന്നര്‍ത്ഥത്തില്‍ അമ്പുലി (അമ്പുളി) നാമ മായിപ്രയോഗിച്ചിരിക്കുന്നു. അമ്പുലി എന്നീ പദം പ്രചാരത്തിലുണ്ടെങ്കിലും മലയാ ളത്തിലുള്ളതുപോലെ അന്വിളിയമ്മാവ൯ തുടങ്ങി പദങ്ങളില്‍ വരുന്ന സാംസ്‌കാ രിക സവിശേഷസാഹചര്യത്തെയും നാടന്‍പാട്ടുകളിലും മറ്റും വ്യവഹാരത്തിലുള്ള ഗപചാരവും ഈ പദത്തിന്‌ തമിഴിലില്ല. രാമചരിതത്തില്‍ അമ്പല? അമ്പിളി എന്നര്‍ത്ഥ ത്തില്‍ ഇ(പകാരം വര്‍ണ്ണിക്കുന്നു; “പുരിചടയിടയിലെലുമ്പൊടമ്പുലിപുനയുമമ്മറപ്പൊരുളായമായനും” 13. അഞ്ച്‌ “അഞ്ചായ്ക്‌ കൂന്തലായ്‌ വതുകണ്ടേ” (ഐകങ്കു.383:5) (അഞ്ച്‌ വകയായി മുടി മെടഞ്ഞ്‌ കെട്ടുന്നു.) മലയാളത്തിലുപയോഗിക്കുന്ന അതേപോലെ തന്നെ അഞ്ച്‌ എന്ന സംഖ്യാ നാമം ഉപയോഗിച്ചിരിക്കുന്നു. തമിഴില്‍ ഇത്‌ എന്ത്‌ ആണ്‌. 14. ആചാന്‍ അദ്ധ്യാപകന്‍ എന്ന്‌ ്രയോഗത്തിലുളള ആശാന്‍ എന്ന പദത്തിന്റെ രൂപഭേദമാണിത്‌. മലയാളത്തില്‍ സര്‍വസാധാരണയായി ഇത്‌ ഉപയോഗിച്ചു വരുന്നു. “കേള്‍വിയുള്‍ കിളന്ത ആചാന്‍ ഉരൈയും” (പരി.2:61) (വേദത്തില്‍ പറയപ്പെട്ട ആശാന്റെ വ്യാഖ്യാനമാണ്‌ ഇത്‌) 15. ആലി (മഴത്തുള്ളി, ആലിപ്പഴം) ആലിപ്പഴം, വെള്ളം എന്നീ അര്‍ത്ഥത്തില്‍ വിഭക്തിധാതുവായാണ്‌ പഴന്തമിഴ്‌ കൃതി കളില്‍ ആലി ഉപയോഗിച്ചിരിക്കുന്നത്‌. 213 “ഉറൈ വീഴ്‌ ആലിയിന്‍, തൊകുക്കും ചാറല്‍” (ഐകങ്കു.213:3) (തണുത്ത്‌ വീഴുന്ന ആലിപ്പഴം കുറവര്‍ പറുക്കിയെടുക്കുന്നു.) 16. ആര്‍ക്കും മലയാളത്തില്‍ ശബ്ദമുണ്ടാക്കുക എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന “ആര്‍ക്കും” (കാക്ക ആര്‍ക്കുന്നു) അതേ അര്‍ത്ഥത്തില്‍ പഴംതമിഴ്‌ കൃതികളില്‍ പേരച്ചമായി ഉപ യോഗിചിരിക്കുന്നു “നെറ്റുവിളൈ ഉഴിഞ്ചില്‍ വറ്റല്‍ ആര്‍ക്കും” (കുറു. 39:2) (ഉഴിഞ്ഞിമരത്തില്‍ നിന്ന്‌ വീണ്‌ കിടക്കുന്ന വിത്തുകള്‍ വേനല്‍ കാലത്ത്‌ കാറ്റില്‍ ശബ്ദം ഉണ്ടാക്കുന്നു) 17. ആര്‍പ്പു (ആഹ്ലാദം കൊണ്ടും മറ്റും ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം) ശബ്ദമുണ്ടാക്കുക എന്നര്‍ത്ഥത്തില്‍ പേരച്ചമായും ശ്രിയാനാമമായും ആര്‍പ്പ്‌ സംഘം കൃതികളില്‍ ്രയോഗിച്ചിരിക്കുന്നു. ആര്‍പ്പോ ഇറ്‌ റോ! എന്നീ ശൈലി കളില്‍ വ്യവഹാരഭാഷയില്‍ ഇന്നും ആര്‍ച്ചിന്ു സ്ഥാനമുണ്ട്‌. “അഴുമ്തപ്പറ്റി, അകല്‍ വിചുമ്പു ആര്‍പ്പപെഴക്‌.” (പുറം. 77:11) (പടക്കളത്തില്‍ വീരന്‍മാര്‍ ശ്രതുക്കളെ കൊല്ലുന്ന ശബ്ദം കേള്‍ക്കുന്നു.) 18. ആര്‍ത്തു ആര്‍ത്തു വിളിക്കുക എന്നര്‍ത്ഥത്തില്‍ പദങ്ങളോടു ചേര്‍ന്നുവരുന്ന ധാതുക്ക ളായാണ്‌ സംഘസാഹിത്യത്തില്‍ ആര്‍ത്തു എന്ന പദം ഉപയോഗിച്ചിരിക്കു ന്നത്‌. അതേ അര്‍ത്ഥത്തില്‍ തന്നെ ഇന്നും മലയാളത്തില്‍ ഈ പദം ഉപയോ ഗിച്ചു വരുന്നു. “നരമ്പൂ ആര്‍ത്തു അന്നതീമ്‌ കിളവിയേ.” (ഐകങ്കു. 185:4) (നല്ല ശബ്ദത്തോടെ വരുന്ന സംഗീതം പോലെ സംസാരിക്കുന്ന പെണ്ണേ!) 19. ഇരക്കും (തെണ്ടുക, ദാനമായി തരുവാന്‍ അപേക്ഷിക്കുക) ഇരുന്നു വാങ്ങുക, ഇരക്കാതെ തുടങ്ങിയ പദങ്ങള്‍ക്ക്‌ യാചിച്ചു വാങ്ങുക്ഛയാ ചിക്കാത എന്നാണ്‌ അര്‍ത്ഥം ഇതേപോലെ പഴന്തമിഴ്‌ പദമായ ഇരക്കും എന്നത്‌ യാചിക്കുക എന്ന അര്‍ത്ഥത്തില്‍ പേരച്ചമായി (്രയോഗിച്ചിരിക്കു ന്നു. 214 “ചൊല്ലിനെന്‍ ഇരക്കും ഇവൈ (ഐകങ്കു. 364.3) (ഒളിച്ചോടാന്‍ തലവിയെ കെഞ്ചികൂട്ടികൊണ്ടുവരാന്‍ പോകുന്ന കാമുകന്റെ തോഴന്‍) 20. ഉണ്‍ടല്‍ മലയാളത്തില്‍ “‘ഉണ്ണല്‍” എന്ന പദത്തിനു സമാനമായ പദമാണ്‌ പഴന്തമി ഴിലെ ഉണ്‍ടല്‍. ഇത്‌ വിഭക്തിധാതുവായി സംഘം പാട്ടുകളില്‍ പ്രയോഗിച്ചിരിക്കുന്നു. ഇന്നും മലയാളത്തില്‍ വ്യവഹാരത്തിലുള്ള പദമാണ്‌ ഉണ്ണുക (ഭക്ഷണം കഴിക്കുകു, തമിഴില്‍ ഇത്‌ സാപ്പിടുക എന്നാണ്‌. ഉണ്ട (ക ഴിച്ചു, ഉണ്ണാതു (കഴിക്കില്ല, കഴിക്കാത്‌) ഉണ്‍ക (കഴിക്ക) ഉണ്ടു (കഴിച്ചു) എന്നി ങ്ങനെ പല രൂപത്തില്‍ ഈ പദം പഴന്തമിഴ്‌ പാട്ടില്‍ പ്രയോഗിക്കുന്നുണ്ട്‌. “കുരുകുഉടൈത്തു ഉണ്‍ട വെള്‍ അകട്ടുയാമൈ” (ഐകങ്കു. 81:1) “ പോകില്‍പുകാ ഉണ്ണാതു ഇലരേ; വിരിതുപുലം പടരും” (ഐകങ്കു. 325.2) “തമിയര്‍ ഉണ്‍ടലും ഇലരേ; മുനിവുളലര്‍” (പുറം. 182:3) (അമൃതം കൊടുത്താലും ഞാന്‍ തനിയെ കഴിക്കില്ല. ആരോടും കോപവുമില്ല.) “ഉണ്‍ക എന ഉണരാ ഉയവിറ്റു ആയിനും” (പുറം. 333:6) “പടുവതു ഉണ്‍ടു പകല്‍ ആറ്റി” (പുറം 17:6) ഉണ്ണൽ എന്ന മലയാള ഗ്kപ യോഗത്തിനു സമാനമായി അതേ അര്‍ത്ഥത്തില്‍ തന്നെ കലിത്തൊകയില്‍ ഈ പദം കടന്നുവരുന്നുണ്ട്‌. “ഉണ്ഠലും ഉണ്‍ണേൻന്‍; വാഴലും വാഴേന്‍” (കലി. 23:7) (കാമുകന്‍ പിരിഞ്ഞതിനുശേഷം ജീവന്‍ നിലനിര്‍ത്താനായി എന്തൊക്കെ വേണമോ അതൊന്നും കാമുകി കഴിക്കുന്നില്ല.) 21, ക്ക്‌ (ശക്തി, കരുത്ത്‌) ശക്തി, ആയം എന്നീ അര്‍ത്ഥങ്ങളാണ്‌ ഉനക്ക്‌ എന്നതിന്‌ മലയാളത്തിലുളളത്‌. ഈ 215 അര്‍ത്ഥത്തില്‍ തന്നെ സംഘം കൃതികളിലും കര്‍ത്താവായി ഉപയോഗിച്ചിരിക്കുന്നു. “ഒടുങ്ങ്‌ കാത്തെവ്വര്‍, ക്കു അറക്ക്‌ കടൈഇ” (പതി.4:1:32) (നേരിടുന്ന ശ്രരുക്കളുടെ അഹങ്കാരം ശമിക്കുംവരെ അവരുമായി പോരാടും) 22. ഉണ്‍ (ഭക്ഷണം, സദ്യ, ചോറ്‌) ഭക്ഷണം എന്നര്‍ത്ഥത്തില്‍ മലയാളത്തിലുളളതുപോലെ സംഘപാട്ടുകളില്‍ നാമമാ യും, വിഭക്തിധാതുവായും മ്മ്‌ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. “അല്‍കു അറൈക്‌ കൊണ്ടു ണ്‍ അമലൈ ച്‌ ചിറുങ്ങി” (കലി.50:13) (ചക്കയും ഇറച്ചിയും ചോറും കഴിക്കുന്ന പെണ്‍കൊടി) 23. എടുത്തൽ മലയാളത്തിലുപയോഗിക്കുന്ന എടുക്കത്‌ പോലെ ക്രിയാനാമമായി ഈ പദം ര്രയോ ഗിച്ചിരിക്കുന്നത്‌. “മടക്കിളി എടുത്തൽ ചെല്ലാത്‌ തടക്കുരല്‍” (അകം. 38:12) (വലിയ ചോളതണ്ട്‌ എടുക്കാന്‍ കഴിയാതെ കിളി വലയുന്നു.) കൂടാതെ എടുക്കല്‍ എന്നുതന്നെ കലിത്തൊകയില്‍ ഉപയോഗിച്ചിരിക്കുന്നു; “എടുക്കല്‍ ചെല്ലാതു ഉഴപ്പവന്‍ പോല” (കലി. 38:5) (എടുത്തിട്ടും പൊങ്ങാതെ കഷടപ്പെടുന്നു.) കൂടാതെ ഇതേ പദത്തിന്റെ മറ്റ്‌ രൂപങ്ങളായി എടുക്ക, എടുക്കല്‍, എടുക്കല്ല,എടുക്കും, എടുത്ത, എടുത്തലില്‍, എടുത്തു എന്നിങ്ങനെയും എട്ടുത്തൊകൈയില്‍ ഉപയോഗി ചിരിക്കുന്നു. 24. എറിഞ്ഞര്‍ അവര്‍ കമല്ലറിഞ്ഞവര്‍ എന്ന ഗ്രയോഗത്തിലെ എറിഞ്ഞവരുട എന്നര്‍ത്ഥ ത്തിലാണ്‌ ഈ പാട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന എറിഞ്ഞര്‍ എന്ന പദം. “കൂര്‍ എഅകു എറിഞ്ഞറിന്‍ അലൈത്തല്‍ ആനാന്തു” (അകം. 38:5) (കാമുകനുമായി പിരിഞ്ഞിരിക്കുന്ന കാമുകിയുടെ മനസ്സ്‌ മഴക്കാലം വില്ല്‌ എറിഞ്ഞ പ്പോലെ വിരഹം കൊണ്ടുവരുന്നു) 216 25. ഏറ്‌ മിന്നേറ്‌ എന്നര്‍ത്ഥത്തില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതിന്റെ സമാനപദമാണ്‌ ഏറ്‌. 2“അതിര്‍കുരല്‍ ഏറൊടു തുളിചൊരിന്‍, താങ്ങ്കും” (പുറം. 160:3) (സൂര്യതാപത്താല്‍ ഉണങ്ങിയ കാറ്റില്‍ ഇടിമിന്നലോടെ മഴപെയ്തിറങ്ങുന്നു.) 26. ഏന്തിയ (ഏന്തുക, വഹിക്കുക, പൊക്കിപിടിക്കുക) മലയാളത്തില്‍ ഇന്നും ്രയോഗത്തിലുള്ള പദമാണ്‌ ഇത്‌, വഹിക്കുക എന്നര്‍ത്ഥമാണിതിന്ന്‌ മലയാളത്തിലുള്ളത്‌ അതേ അര്‍ത്ഥത്തില്‍ തന്നെ പേരച്ച രൂപത്തില്‍ ഈ പാട്ടിലും ഉപയോഗിച്ചിരിക്കുന്നു. “ഒളിറു നിലൈ ഉയിര്‍മ്മരുപ്പു ഏന്തിയ കളിറു ഉര്‍ന്തു” (പതി. 5.2.18) (ആനയുടെ പുറത്ത്‌ കേറിവരുന്ന രാജാക്കന്മാരും അവരുടെ കുട്ടികളും) 27. ഒഴുകിയ പേരെച്ചമായി പഴന്തമിഴ്‌ പാട്ടില്‍ പ്രയോഗിക്കുന്ന ഈ പദം മലയാള ത്തിൽ വാമൊഴിയിലും വരമൊഴിയിലും പ്രചാരത്തിലിരിക്കുന്നു. തമിഴില്‍ ഇത്‌ ഒഴുകിന എന്നാണ്‌. “നിരൈ കളിറു ഒഴുകിയ നിരൈവെള്ളം” (പതി. 2.5.4) (ആനക്കൂട്ടം ഒഴിച്ച വെള്ളം) 28. ഓടം (ജലത്തില്‍ സഞ്ചരിക്കുന്ന തോണി) “അകല്‍ ഇരു വിചുമ്പിര്‍കു ഓടം പോല” (അകം. 101:12) (ആകാശംപോലെയുള്ള വലിയ കടലില്‍ വഞ്ചിപോകുന്നതുപ്പോലെ) എന്ന പാട്ടില്‍ ഓടം എന്നതിന്‌ മലയാളത്തിലുളളതുപോലെ വഞ്ചിയെന്ന അര്‍ത്ഥത്തിലാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. ഉദാ: പള്ളിയോടം. എന്നാല്‍ തിമി ഴിൽ ഓടം എന്നത്‌ സാഹിത്യമാതൃകകളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. 29. ഓര്‍ക്കും ആലോചിക്കും എന്നര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഈ പദം മലയാള ത്തില്‍ സര്‍വുസാധാരണമായി ഉപയോഗിത്തിലുളള താണ്‌. 217 “പുലി എന്റു ഓര്‍ക്കും, ഇക്‌ കലികേഴ്‌ രരേ” (കലി. 52.18) (കുരുമുളക്‌ വളരുന്ന മലയില്‍ ചുറ്റിനടക്കുന്ന പുലിയെയാണ്‌ നീവരുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത്‌.) കൂടാതെ ഓാര്‍ത്തത്‌, ഓാര്‍ച്ചത്‌ എന്നീ പദങ്ങളും സംഘം പാട്ടുകളില്‍ ഉപ യോഗിക്കുന്നുണ്ട്‌. 30. ഓച്ച (ഒച്ച, ശബ്ദം) ഒച്ചയുണ്ടാക്കരുത്‌ എന്ന രൂപത്തില്‍ ഒച്ചയുടെ അതേ അര്‍ത്ഥത്തിലുളള രൂപ ഭേദമാണ്‌ പഴന്തമിഴ്‌ പാട്ടില്‍ കാണുന്നത്‌ ഓച്ച. “കടിപ്പുടൈ വലത്തര്‍, തൊടിത്തോള്‍ ദഓാച്ച” (പതി. 2:9.8) കൂടാതെ ഒച്ചൈ എന്ന രൂപവും ശബ്ദം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചി രിക്കുന്നു. “കടിമരം തടിയും ഒച്ചൈതന്‍ ഈര്‍?” (പുറം. 36:9) (ശത്രുസൈന്യം കാവല്‍മരം വെട്ടുന്ന ഒച്ച ഒളിച്ചിരിക്കുന്ന മന്നന്റെ അടുത്ത്‌ കേള്‍ക്കുന്നു.) 31. കടുഞ്ചുല്‍ (കനിപ്പേറ്‌) കടുഞ്ഞുല്‍ കല്യാണം, കടുഞ്ഞുല്‍ പ്രസവം എന്നീ പ്രയോഗങ്ങളില്‍ ആദ്യത്തേത്‌ എന്നര്‍ത്ഥത്തിലുളള ഈ പദം ഇന്നും മലയാളം സംരക്ഷിച്ചു പോകുന്നു. ഇടുമ്പൈ ഉറുമി! നിന്‍ കടുഞ്ചൂല്‍ മകളേ! (ഐകങ്കു.386:4) (മകള്‍ ഒളിച്ചോടിയപോയതിനാല്‍ അമ്മ വളരെയധികം വേധനിക്കുന്നു. കാരണം ആദ്യത്തെ പ്രസവത്തിലെ മകളായിരുന്നു അവള്‍) 32. കനം (ഭാരം) ഈ കല്ലിന്‌ നല്ല കനമുണ്ട്‌ എന്ന ര്രയോഗത്തില്‍ കനത്തിന്‌ ഭാരം എന്നര്‍ത്ഥമാണ്‌. അതേ അര്‍ത്ഥത്തില്‍ തന്നെ നാമമായി പഴന്തമിഴ്‌ പാട്ടുകളില്‍ കനം ഉപയോഗിച്ചിരി കുന്നു. “കയല്‍ എറ്‌ ഉണ്‍കണ്‍ കനങ്‌ HOOP ABS” (കുറു. 398:3) 218 (മീന്‍ പോലുള്ള മൈപൂശിയ കണ്ണുള്ളതും നല്ല കനമുള്ള കമ്മല്‍ ഇട്ടിരിക്കുന്നതു മായ പെണ്ണുങ്ങള്‍) 33. കരുതി (മുന്‍കൂട്ടി വിചാരിക്കുക) “എളിയള്‍ അല്ലോട്‌ കരുതി” (അകം. 212:22) (ആര്‍ഭാടങ്ങളോടുക്കൂടിയ അവളെന്ന്‌ കരുതി) ഈ പാട്ടില്‍ വിചാരിക്കുക എന്നര്‍ത്ഥത്തിലാണ്‌ കരുതി എന്ന പദം ഉപയോഗിച്ചിരി ക്കുന്നത്‌. കൂടാതെ കരുതം (അകം. 312:3) എന്ന ഭാവികാല രൂപവും പഴന്തമിഴ്‌ കൃതി കളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്‌. 34. HANG “കണ്‍ണും നുതലും കവുളും കവവിയാറ്ക്കു” (കലി. 83.17) (കണ്ണും നെറ്റിയും കവിളും അമ്മ തഴുകുന്നു.) എന്ന പാട്ടില്‍ നിന്നും കവ്യള്‍ എന്ന പദം മലയാളത്തിലെ കവ്വിള്‍ എന്ന അര്‍ത്ഥ ത്തില്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഇത്‌ തമിഴില്‍ കന്നം ആണ്‌. 35. കറൈ “തഴിപ്പിണിക കറൈത്തോല്‍ നിറൈകണ്‍ടന്ന” (അകം. 67:13) ഈ പാട്ടിൽ “കറൈ' എന്നതിലെ പദാന്ത “ഐ' കാരത്തോടുകൂടി അവസാനിക്കുന്ന പദത്തിന്റെ അര്‍ത്ഥം കറുപ്പ്‌ എന്നാണ്‌. മലയാളത്തില്‍ “കറ” എന്ന പദത്തിന്റെ അര്‍ത്ഥം കൂടി ഈ വാക്കു വഹിക്കുന്നുണ്ട്‌. വസ്ത്രത്തില്‍ “കറപ്പറ്റി” എന്നു പറയുമ്പോള്‍ അഴു ക്കിനൈയാണ്‌ ഉദ്ദേശിക്കുന്നത്‌. അഴുക്ക്‌, മാലിന്യം എന്നര്‍ത്ഥത്തിലും സംഘം പാട്ടില്‍ “കറൈ” എന്നപദം ഉപയോഗിക്കപ്പെടുന്നുണ്ട്‌. “അവൃൂരി കൊന്‍റൈ കറൈ ചേര്‍ വൾ ഉയിര്‌” (അകം. 387: 5) (തുണികഴുകുന്ന വണാത്തിയുടെ കയ്യില്‍ കറ പറ്റിയിരിക്കുന്നു.) 36. കണ്ടു ശ്രിയാവാക്യമായി ഉപയോഗിച്ചിരിക്കുന്ന കണ്ടു മലയാളത്തിലുള്ള അതേ അര്‍ത്ഥ ത്തില്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു. അതേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിച്ചിരി ക്കുന്നു. “ഏകര്‍ കണ്ടു നയന്തു നീ നല്‍കാക്‌ കാലേ” (ഐകങ്കു. 178: 4) (എന്നെ കണ്ട്‌ ഇഷ്‌ടപ്പെട്ട നീ (തോഴി) അനുഗ്രഹം നല്‍കണം) 219 37. കാടി (അരിയും മറ്റും കഴുകിയ വെള്ളം) മലയാളത്തില്‍ ഇന്നും പ്രചാരത്തിലുള്ള പദമാണിത്‌. കാടി ഉദാ:കാടി വെള്ളം . ഇതേ അര്‍ത്ഥത്തില്‍ പെഴന്തമിഴ്‌ പാട്ടിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു. “കാടി വെള്‍ ഉലൈക്‌ കൊളീള നിഴല്‍” (പുറം. 399:3) (ഉലക്കകൊണ്ട്‌ കുത്തി തയ്യാറാക്കിയ അരികഴുകിയ വെള്ളം) 38. കാവ്‌ ( മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇടതൂര്‍ന്ന വളര്‍ന്നു നില്‍ക്കുന്ന സ്ഥലം) “തിരുമരുതു ഓങ്കിയ വിരി മലര്‍ക്കാവില്‍” (അകം. 36:10) (അഴകുള്ള മരുതമരം ഉയര്‍ന്നു വളര്‍ന്ന്‌ വിരിഞ്ഞ്‌ പൂക്കളുള്ള കാവ്‌) ഇവിടെ കാവ്‌ എന്ന പദം ഇന്നും മലയാളത്തില്‍ പ്രചാരത്തിലിരിക്കുന്ന മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരി ക്കുന്നത്‌. കൂടാതെ ഈ പാട്ടിലെ “മലര്‍ക്കാവില്‍” എന്ന പദം മലയാളത്തെ സംബ ന്ധിച്ചിടത്തോളം ഏറെ സുപരിചിതമാണ്‌. 39. കാട്ടിയ അവരെ കാണിച്ചു എന്നര്‍ത്ഥത്തിലാണ്‌ സംഘം പാട്ടുകളില്‍ ഈ പദം ഉപയോഗിച്ചി രിക്കുന്നത്‌. “പെരുന്‍തോള്‍ കാവല്‍ കാട്ടിയവ്വേ.” (ഐകങ്കു. 281.4) (തിനക്ക്‌ കാവല്‍ നില്‍ക്കാന്‍ വരുന്നത്‌ കിളികള്‍ കാട്ടികൊടുത്തു) കൂടാതെ കാട്ടു എന്നും ഗ്പയോഗിച്ചിരിക്കുന്നു (ഐക്കു. 384:5) സംഘം പാട്ടുകളില്‍ കാട്ടി, കാട്ടിയവള്‍, എന്നിങ്ങനെ കാല, ലിംഗ, വിഭക്തി പ്രത്യയങ്ങളോട്‌ കൂടി ഈ ശ്രിയാ രൂപം വരുന്നു. “വടുക്കാട്ട്‌ കണ്‍കാണാ കററാക, എന്‍ തോഴി” (കലി. 99:19) (നിന്റെ മനസിലെ വേദന വെളിയില്‍ കാണിക്കുന്നില്ല.) “അമ്പുലി കാട്ടല്‍ ഇനിതു; മറ്റു എന്നാതേ” (കലി. 80:19) 220 40. കൂട്ടും “അരിപ്പറൈ വിനൈഞര്‍ അലല്‍കുമിചൈക്‌ കൂട്ടും” (ഐകങ്കു. 81.1) (ആമ ഇറച്ചി ചേര്‍ത്ത്‌ ഉണ്ടാക്കിയ കറി ചേര്‍ത്ത്‌ കഴിക്കുന്ന വിനൈഞര്‍) ചേര്‍ക്കും എന്നര്‍ത്ഥത്തില്‍ കൂട്ടും മലയാളത്തിലുപയോഗിക്കുന്നതുപോലെ ഈ പാട്ടില്‍ വരുന്നു. 41. കെടല്‍ നശിക്കുക എന്നര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. “കെടല്‍ അരുമ്‌ തുയര നല്‍കിയ (ഐങ്കു. 195-3) (വേദന കൊടുത്ത കാമുകി എന്റെ ഉറക്കം നശിപ്പിച്ചു) 42. കൊടിച്ചി “ഓലല്‍്കു ഇയര്‍ കൊടിച്ചിയൈ നല്‍കിനൈ ആയിന്‍” (അകം. 132:7) (കുറവന്റെ പെങ്ങളായ കൊടിച്ചി ചുറുചുറുക്കോടെ ഓടിപായുന്നു) ഈ പാട്ടില്‍ മലമ്്രദേശത്തെ സ്ത്രീകളെയാണ്‌ കൊടിച്ചി എന്ന്‌ വിശേഷിപ്പിക്കുന്നത്‌. പക്ഷേ ഇന്ന്‌ മലയാളത്തില്‍ ഒകൊടിച്ചിയെന്ന പദം പട്ടി എന്ന നാമപദത്തോടുകൂടിയാണ്‌ സ്ത്രീ രൂപത്തിലാണ്‌ ഉപയോഗിക്കു ന്നത്‌. ആട്ടക്കാരി, വേശ്യ എന്നര്‍ത്ഥത്തിലും ഇന്ന്‌ മലയാളത്തില്‍ ഉപയോഗി ക്കുന്നുണ്ട്‌. സംഘ കാലത്തിലും, ഇന്നത്തെ മലയാളത്തിലും “കൊടിച്ചി” അതിന്റെ സ്ത്രിലിംഗരൂപം സൂക്ഷിക്കുന്നുണ്ട്‌. പക്ഷേ, ഈ പദത്തിന്‌ അര്‍ത്ഥാ പകര്‍ഷം സംഭവിച്ചിരിക്കുന്നു. കൂടാതെ കുറവ സ്ത്രീ എന്നര്‍ത്ഥത്തില്‍ കൊടിച്ചിയാര്‍ എന്ന പദവും എട്ടുത്തൊകയില്‍ കാണുന്നുണ്ട്‌. “തേന്‍ നാറു കുതുപ്‌ പിന്‍ കൊടിച്ചിയര്‍ തന്‍തൈ.” (അകം. 58:5) (തേന്‍ മണക്കും കൊടിച്ചിയുടെ അച്ഛന്‍) 43. ചിത്തൈ “ഈത്തവൈ കൊള്‍വാനാമ്‌, ഈതുരുത്തന്‍, ചീത്ത” (കലി.84:18) 221 (ഗണികയുടെ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട്‌ നിന്നില്‍ എനിക്ക്‌ കോപം ഉണ്ട്‌) വിവേകമില്ലാത്ത എന്നര്‍ത്ഥത്തിലാണ്‌ ചീത്ത എന്ന പദം ഈ പാട്ടിലുളളത്‌. ഇതേ അര്‍ത്ഥത്തില്‍ ഇന്നും മലയാളത്തില്‍ ഈ പദം ഉപയോഗത്തിലുണ്ട്‌. 44. ചുണങ്കു ച്ുുണ്ണങ്കു എന്ന പദത്തിന്‌ മലയാളത്തില്‍ അനുനാസികാതി ്രസരം സംഭ വിച്ച രൂപമാണ്‌ ഉപയോഗിക്കുന്നത്‌. മലയാളത്തില്‍ മറുക്‌ എന്നര്‍ത്ഥത്തില്‍ വ്യവഹാരത്തിലുള്ള ഈ പദം മഞ്ഞ മറുക്‌ എന്ന അര്‍ത്ഥത്തില്‍ സംഘപ്പാ ടടുകളില്‍ ഉപയോഗിച്ചിരിക്കുന്നു. “പുൃണങ്കും ചില തോന്‍റിനവേ, അണങ്കു എന്‌ (കുറു. 337:4) (പെണിന്റെ ശരീരത്തില്‍ അങ്ങിങ്ങായി ചില ചുണങ്ങുകള്‍ ഉണ്ടായി) 45. ചുരം (കുത്തനേയുള്ള വലിയ കയറ്റം, ഉയര്‍ന്ന നിലം, മലയിടുക്ക്‌,ഇടുക്കു വഴി) മലയിടുക്ക്‌, ഇടുക്കുവഴി എന്നീ അര്‍ത്ഥങ്ങളാണ്‌ മലയാളത്തില്‍ ചുരത്തിനുള്ളത്‌. അതേ അര്‍ത്ഥത്തില്‍ തന്നെ ചുരം എടുത്തൊകെയില്‍ ഉപ യോഗിച്ചിരിക്കുന്നു. “അരുഞ്ചുരം ചെല്‍വോല്‍ ചെന്നികൂട്ടും” (ഐകങ്കു. 301:2) (മലഞ്ചെരുവിലൂടെ പോകുന്നവര്‍ ചൂടുതടുക്കാനായി പൂക്കള്‍ ചൂടുന്നു.) 46. ചെന്നി (ചെവിയുടെ മേല്‍ഭാഗം നെറ്റിയുടെ ഇടത്തും വലത്തുമുളള ഭാഗം) “പാണര്‍ ചെന്നി പൊലിയത്‌ തൈഈ്‌ (പുറം.126:2) (സമ്മാനമായി രാജാവ്‌ പൊന്‍താമര പാണരുടെ തലയില്‍ ചാര്‍ത്തി കൊടു ക്കുന്നു. തല എന്നര്‍ത്ഥത്തിലാണ്‌ ഈ പദം പ്രസ്തുത പാട്ടില്‍ ഉപയോഗി ചിരിക്കുന്നത്‌. മലയാളത്തില്‍ ചെന്നിക്കുത്ത്‌, ചെത്തിത്തല എന്നീ പ്രയോഗ ങ്ങളില്‍ ഇന്നും ഈ പഴയ പദം നിലനില്‍ക്കുന്നു. 47. ചേര്‍പ്പ്‌ (കടല്‍ക്കര) “ഇരു നീര്‍ ച്‌ ചേര്‍പ്പിന്‍ ഉപ്പുടന്‍ ഉഴുതും” (അകം. 280:8) 222 (നിറയെ വെള്ളമുള്ള കടല്‍ക്കരയിലെ ഉപ്പുകണ്ടത്തില്‍ നിന്ന്‌ ഉപ്പു ഉണ്ടാക്കു ന്നു.) എന്ന പാട്ടില്‍ “കടല്‍ക്കര” എന്നര്‍ത്ഥമാണ്‌ ചേര്‍പ്പിന്‌ വ്യഖ്യാനിച്ചിരി ക്കുന്നത്‌. ഇന്നും കടല്‍ക്കര എന്നര്‍ത്ഥത്തില്‍ 'ചേര്‍പ്പ്‌' കേരളത്തില്‍ ര്രയോ ഗത്തിലുണ്ട്‌. ഇതിനുദാഹരണമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ്‌” എന്ന സ്ഥലം. കടല്‍ക്കരയുടെ തലവന്‍ എന്ന അര്‍ത്ഥത്തില്‍ 'ചേര്‍പ്പന്‍' എന്ന പദം വ്യാപ കമായി സംഘം പാട്ടുകളില്‍ ഉപയോഗിക്കുന്നുണ്ട്‌. “ചിറുപല്‍ തൊല്‍കുടിപ്‌ പെരു നീര്‍ച്‌ ചേര്‍പ്പന്‍” (അകം. 290:8) (ചെറിയ ചെറിയ പലവിീടുകളിലുള്ള വലിയ കടലിന്റെ നാഥന്‍) 48. ഞണ്ട്‌ (മത്സ്യവര്‍ഗ്ഗത്തില്‍പ്പെട്ടത്‌) വേപ്പുനനൈ അന്ന നെടുങ്കണ്‍ നീര്‍ഞെണ്ടു (അകം 176.8) (വേപ്പിന്‍ പഴംപോലെ കണ്ണുള്ള നീര്‍ ഞണ്ട്‌) മലയാളത്തില്‍ ഇന്നും (പചാരത്തിലുളള കടല്‍ ജീവിയെ കുറിക്കുന്ന പദ മാണ്‌ ഞണ്ട്‌. തമിഴില്‍ ഇതില്‍ നണ്ട്‌ ആയി മാറിയിരിക്കുന്നു. പദാദി ഞകാരരൂപം മലയാളം ഇപ്പോഴും കാത്തു സൂക്ഷിച്ചിരിക്കുന്നു. 49. തുരുത്തി (തുരുത്ത്‌, ദ്വീപ്‌) നാലുവശവും വെളളത്താല്‍ ചുറ്റപ്പെട്ട സ്ഥലം എന്നര്‍ത്ഥത്തില്‍ ഉപയോഗി ക്കുന്ന പദമാണ്‌ തുരുത്തി. ഒറ്റപ്പെട്ട ദേശം, ദ്വീപ്‌ എന്നിങ്ങനെ വ്യവഹരിക്ക പ്പെടുന്ന ഈ പദം സംഘം കൃതികളില്‍ ഉപയോഗിച്ചു കാണുന്നു; “വിമലി കാന്‍യാറ്റിന്‍ തുറുത്തി കുറുങ്കി” (പരി.20:2) (കാട്ടിരല്‍ വെള്ളം അധികമായി വരുമ്പോള്‍ നടുവിലുള്ള തുരുത്ത്‌ ചെറുതായി) കൈമാതുരുത്തി, ഒറവന്‍ തുരുത്ത്‌, ഓച്ചന്‍തരുത്ത്‌ തുടങ്ങി നിരവധി സ്ഥല പേരുകളിലും വീട്ടുപേരുകളിലും ഈ പദം മലയാള വ്യവഹാരത്തില്‍ നില നില്‍ക്കുന്നു. 50. തുന്നല്‍ (തയ്യല്‍) The act of pressing എന്ന അര്‍ത്ഥത്തിലാണ്‌ തുന്നല്‍ എന്ന പദം ഉപയോ ഗിച്ചിരിക്കുന്നത്‌. കൂടാതെ തുന്നത്ത്‌ പദവും 'stitches” എന്ന അര്‍ത്ഥത്തില്‍ ഗ്രയോഗിച്ചു കാണുന്നു. 223 “തുന്നല്‍ പോകിയ തുണിവി നോന്‍ എന” (പുറം.23:14) “ഇഴൈ വലന്ത വലതുന്നത്ത്‌” (പുറം.136:2) (പാണന്റെ പഴയ വസ്രതത്തില്‍ കാണുന്ന തുന്നലുകള്‍ യാഴിന്റെ പമത്തയെപ്പോലെയിരിക്കുന്നു). 51. തൂറ്റി “നീടിനം എന്‍റു കൊടുമൈ തുറ്റി” (ഐങ്കു.78:1) (എന്റെ കാമുകന്‍ ഇനിയും വരുന്നില്ലായെന്ന്‌ സഹതപിച്ച്‌ എല്ലാവരെയും അറിയിക്കുന്നു.) ഇവിടെ ടpread എന്ന അര്‍ത്ഥത്തിലാണ്‌ തൂറി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ വള്ളം തുറ] എന്ന ്രയോഗത്തില്ലെല്ലാം മലയാളത്തില്‍ ഇന്നും ഈ ക്രിയാപദം ്രചാരത്തിലുണ്ട്‌. ട2. തൊഴുതു (വണങ്ങുക) വണങ്ങുക എന്നര്‍ത്ഥത്തിലാണ “തൊഴുതു” എന്ന പദം സംഘം പാട്ടുകളില്‍ ്രയോ ഗിച്ചു കാണുന്നത്‌. “നല്ല്ലോര്‍ ആങ്കല്‍ പരന്തുകൈ തൊഴുതു” (ഐങ്കു.390:1) (അറിവുള്ളവരെ മനസ്സിലാക്കി അവരെ തൊഴുതു) മലയാളത്തില്‍ “തൊഴുതു” എന്ന പദം ഇന്നും ര്രചാരത്തിലിരിക്കുന്നു. ഉദാ: “ ഞാന്‍ അമ്പലത്തില്‍ പോയി തൊഴുതു. 53. തോട്ടി (അറ്റത്തു കൊളുത്തുള്ള (നീണ്ട) കോല്‍, അങ്കുശം (ആനതോട്ടിു) “തൊഴില്‍ മാറിത്‌ തലൈവൈത്ത തോട്ടികൈ” (കലി.97:13) (പാപ്പാന്‍ പറയുന്നത്‌ കേള്‍ക്കാത്ത തോട്ടിക്ക്‌ കീഴ്പ്പെടാത്ത ആന) മലയാളത്തില്‍ ഇന്നും ര്രയോഗത്തിലുളള തോട്ടി എന്ന പദത്തിന്റെ അര്‍ത്ഥം തന്നെയാണ്‌ കലിത്തൊകയിലെ തോട്ടി എന്ന നാമരൂപത്തിലുള്ള പ്രയോഗത്തിലും. 224 തമിഴില്‍ ഇത്‌ തൊറട്ടി, അലേക്ക്‌, ചല്ലൈ കൊക്കി എന്നീ അര്‍ത്ഥങ്ങളിലാണ്‌ വ്യവഹ രിക്കുന്നത്‌. 54, നാണു നാണ്ു, നാണും എന്നിങ്ങനെ നാമരുപമായും പേരെച്ച രൂപമായും ഉപയോ ഗിച്ചിരിക്കുന്ന ഈ പദം ലയാളത്തില്‍ പ്രയോഗത്തിലുളള നാണം (ടയ) , ലജ്ജ (modesty ) എന്നീ അര്‍ത്ഥങ്ങളുളള നാണം എന്ന അര്‍ത്ഥത്തിലാണ്‌ ഈ പാട്ടില്‍ “നാണു” ഉപയോഗിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ “നാണം” എന്ന മലയാള പദത്തിന്റെ പൂര്‍വ്വരുപമായി ഇതിനെ കണക്കാക്കാം. കൂടാതെ തമിഴില്‍ ഈ പദം പ്രചാരലുപ്ത മായെന്നു മാത്രമല്ല പകരം “വെക്കം” എന്ന പദം ആദേശം ചെയ്തിരിക്കുന്നു. “നകുതരം-തന്‍ നാണുക്‌ കൈ വിട്ടുഇതു തരു.” (കലി.144:3) (പെണ്ണുങ്ങള്‍ സഹചമായ നാണത്തെ വിട്ടു മനസ്സിലൊന്ന്‌ വിചാരിച്ച്‌ കരയുന്ന തലവി) 55. പറമ്പ്‌ (ഉയര്‍ന്നതോ വരണ്ടതോ ആയ ഭൂമി) മലയാളത്തില്‍ സ്ഥലം എന്ന അര്‍ത്ഥത്തില്‍ പ്രചാരത്തിലുളള പദമാണ്‌ പറമ്പ്‌. സംഘം പാട്ടുകളില്‍ ഈ പദം കുന്നില്‍ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കു ന്നു. മലപ്പുറം ജില്ലയിലെ സ്ഥലപേരുകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോഴേ ഈ പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമാകുയുളളൂ. കുന്നില്‍ ര്രദേശം എന്ന അര്‍ത്ഥം ഉണ്ടായിരുന്ന ഈ പദത്തിന്‌ അര്‍ത്ഥ സംങ്കോചം സംഭവിച്ചാണ്‌ പദത്തിലെ കുന്നിന്‌ പ്രാധാന്യം കുറയുകയും പ്രദേശം എന്നര്‍ത്ഥത്തിലേക്ക്‌ ചുരുങ്ങിയത്‌. “പാരി പറമ്പില്‍ പനിമ്ചുനൈത്തെണ്‍ന്നീര്‍” (കുറു.196:3) (പാരിയുടെ പറമ്പിലെ പാറക്കെട്ടിലെ തണുത്ത തെളിനീര്‍) 56. പളളി ഗ്രാമം, കിടപ്പറ എന്നീ അര്‍ത്ഥങ്ങളിലാണ്‌ സംഘം പാട്ടുകളില്‍ പളളി എന്ന പദം കടന്നു വരുന്നത്‌. “പളളിനം ഇരൈമാന്തിപ്‌ പുകല്ചേര, ഒലിയാന്‍റു” (അകം.107:8) (തൈര്‍ ഒഴിച്ച്‌ ചോറുണ്ടാക്കുന്ന ആയര്‍ ഗ്രാമം) 225 ഈ പാട്ടില്‍ ഗ്രാമം എന്നര്‍ത്ഥത്തിലാണ്‌ പളളി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌. വടനപ്പളളി, തൃച്ചിനാപ്പളളി തുടങ്ങിയ സ്ഥല പേരുകളില്‍ ഗ്രാമം എന്നര്‍ത്ഥമാണ്‌ ഉള്‍ക്കൊണ്ടിരിക്കുന്നത്‌. “പളളി പുക്കതുപോലും പരപ്പുനീര്‍ത്‌ തണ്‍ചേര്‍പ്പ” (കലി.121:6) (പക്ഷികള്‍ അതിന്റെ വാസസ്ഥലത്തേക്ക്‌ ഇരതേടി തിരിച്ച്‌ പോകുന്നു.) ഈ പാട്ടില്‍ കിടപ്പുമുറി എന്നര്‍ത്ഥത്തിലാണ്‌ “പളളി” എന്ന പദം ഉപയോഗിച്ചിരിക്കു ന്നത്‌. ഈ രണ്ടര്‍ത്ഥത്തിലും മലയാളത്തില്‍ “പളളി” എന്ന പദം പ്രയോഗത്തിലി രിക്കുന്നുണ്ട്‌. 57. പിടി (പെണ്ണാന) “പിടിയൂട്ടിപ്പിന്‍ ഉണ്‍ണുൂമ്‌ കളിറു എനവും ഉരൈത്തനറേ” (കലി.11:9) (പാലനിലത്തിലുള്ള ചെറിയ തടാകത്തിലെ വെള്ളം കുട്ടിയാന പോയി കുടിച്ച്‌ കട ക്കുകയും അതിന്‌ ശേഷം ആ കലങ്ങിയ വെള്ളം കൊമ്പനാന പിടിയാനയ്ക്ക്‌ പിടിച്ചു കൊടുക്കുകയും ചെയ്യുന്നു.) പിടിയാന എന്നര്‍ത്ഥത്തിലാണ്‌ ഈ പാട്ടില്‍ “പിടി” ഉപയോഗിച്ചിരിക്കുന്നത്‌. തമി ഴിൽ ഇ ങ്ങനെ ്രയോഗിക്കാറില്ല. 58. പുലരി (്രഭാതം) രാവിലെ എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദം മലയാളത്തില്‍ ഗ്പചാരത്തില രിക്കുന്നു; “പുലരി വിടിയല്‍ പകടുപല വാഴ്ത്തി.” (പുറം. 385:2) (രാവുമാറി പുലരി വരുന്നേരം മാടുകളെ മേയ്ക്കാനായി കൊണ്ടുപോകുന്നു.) 59. പുഴുക്ക്‌ (ഒരു കറി) മലയാളത്തില്‍ മാ്രം പ്രയോഗത്തിലുള്ള പദമാണിത്‌. പുഴുക്കൽ (cooked meat, cooked rice) പുഴുക്കിയ (which was cooked), പുഴുക്ക്‌ (boiled dhal, cooked meat) എന്നീ അര്‍ത്ഥങ്ങളിലും സംഘം പാട്ടുകളില്‍ പ്രയോഗിച്ചിരിക്കുന്നു. “ഉപ്പു ഇലാഅ അവിപ്പുഴുക്കല്‍” (പുറം.363:12) (ഉപ്പില്ലാതെ ആവിയില്‍ ഉണ്ടാക്കിയ ചോറ്‌) 226 “മാന്‍തടി പുഴുക്കിയ പുലവുനാറു കഴിചി” (പുറം.168:9) (ആവിയില്‍ വെച്ചുണ്ടാക്കിയ മാനിറച്ചി നല്ല ഗന്ധത്തോടെ പാത്രത്തിലിരി ക്കുന്നു.) “യാമൈപ്‌ പുഴുക്കിന്‍ കാവര്‍ വിട ആരാ” (പുറം 212:3) (ആമയിറച്ചി ആവിയില്‍ വേവിച്ച്‌ കള്േളാടുകൂടി കൊടുക്കുന്നു). 60. പുറം (മുതുക്‌) “അഞ്ചില്‍ ഓതി അചൈയിയല്‍ കൊടിച്ചി, പുറമ്താഴ്‌” (കുറു.214:2-3) (നെറ്റിയില്‍ നിന്ന്‌ മുതുകുവരെ വകഞ്ഞുമാറ്റിയ കൊടിച്ചി) മലയാളത്തില്‍ ഇന്നും ഉപയോഗിക്കുന്നതുപോലെ, മുതുക്‌ എന്നര്‍ത്ഥത്തി ലാണ്‌ ഇവിടെ “പുറം” ഉപയോഗിച്ചിരിക്കുന്നത്‌. “നിന്റെ പുറം പളളിപ്പുറമാകും” എന്ന ഗ്രയോഗത്തിലെല്ലാം പുറം “മുതുക്‌ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. തമി ഴിൽ ഇത്‌ മുതുക്‌ മാത്രമായി ചുരുങ്ങിപ്പോയി. 61. പൊത്ത്‌ (മരത്തിന്റെ ദ്വാരം) “പൊത്തുടൈ മരത്ത പുകര്‍പടുനിഴല്‍” (അകം. 277:10) (പൊത്തോടുകൂടിയ മരത്തിന്റെ നിഴലില്‍ വിശ്രമിച്ച പോകുന്ന വഴി പ്പോക്കര്‍) മരത്തിന്റ്‌ പൊത്ത്‌ എന്നര്‍ത്ഥമാണ്‌ ഈ പാട്ടില്‍ പാത്ത്‌ എന്ന പദ ത്തിനുളളത്‌. എന്നാല്‍ തമിഴില്‍ പാത്ത്‌ എന്ന പദം മലയാളത്തിലെ പാത്ത? വയ്ക്കുക (അടച്ചുവക്കുക) എന്നര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. മലയാ ളത്തില്‍ മരത്തിന്റെ പൊത്ത്‌ എന്നര്‍ത്ഥത്തിലും അടയ്ക്കുക എന്ന അര്‍ത്ഥ ത്തിലും ഈ പദം പ്രചാരത്തിലുണ്ട്‌. തമിഴില്‍ വ പൊത്തുക്ങെ എന്നതിന്‌ വായ്‌ അടയ്ക്കു എന്നാണര്‍ത്ഥം. 62. പൈം “നീരപ്‌ പൈമ്പോതു ഉളരി, പുതലി” (കുറു.110.3) (വെള്ളത്തില്‍ വളരുന്ന നീലനിറത്തിലുള്ള ചെടിയുടെ ഒരു കുറവുമില്ലാത്ത ഇലകള്‍ കാറ്റത്താടുന്നു.) 227 മികച്ചത്‌ എന്നര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. മലയാളത്തില്‍ ഇന്നും “െപംപാത്‌ എന്ന ്രയോഗത്തിലെല്ലാം ഈ അര്‍ത്ഥം ഉപയോഗി ക്കുന്നുണ്ട്‌. 63. മരുക്‌ ഇന്നും കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ ്പയോഗത്തിലിക്കുന്ന പദ മാണ്‌ “AO”. “അവന്റെ വീട്‌ ആ മരുകിലാണ്‌' എന്ന വാചകത്തില്‍ “മരുക്‌ തെരുവ്‌ എന്നര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌ സംഘം കൃതികളില്‍ ഇതേ അര്‍ത്ഥത്തില്‍ “മരുക്‌ പ്രയോഗിച്ചിരിക്കുന്നു. “അറികതില്‍ അമ്മ, ഇവ്‌ ഉരേ മരുകില്‍” (കുറു.14:4) (ഇതുവരെ നാടിന്‌ അറിയാതിരുന്ന നമ്മുടെ പ്രണയകാര്യം നീ മടലെറിഞ്ഞാല്‍ ഈ ഉരിലെ തെരുവിലൂടെ നടക്കാന്‍പോലും കഴിയില്ല) 64. മരുങ്കു “ആ മരിങ്ങിലാണ്‌ പശുവിനെ കെട്ടുന്നത്‌” എന്ന വ്യവഹാര ഭാഷയിലെ മരിങ്ങ്‌, സ്ഥലം, ഓാരം, വശം എന്നര്‍ത്ഥത്തില്‍ ്രയോഗിചിരിക്കുന്നു. ഇതേ അര്‍ത്ഥത്തില്‍ സംഘം കൃതികളിലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. അനുനാസികാതി പ്രസരം നട ക്കാത്ത രൂപമാണ്‌ സംഘം കൃതികളില്‍ ഉളളതെന്ന വൃത്യാസം മാത്രമേയുളളൂ. “ഏറയിറു കായും വെവ്അറൈ മരുങ്കില്‍” (കുറു:58:3) (പാറയുടെ മരിങ്ങില്‍ അടുത്ത്‌ വെച്ചിരിക്കുന്ന വെണ്ണ വെയിലില്‍ ഉരുകി പോകു ന്നത്‌ കയ്യും സംസാരശേഷിയും ഇല്ലാത്ത ഒരാള്‍ എങ്ങിനെ അറിയും എന്നപോലെ നിസ്സാഹായവസ്ഥയിലാണ്‌ ഞാനിപ്പോള്‍) 65. വളി (ചുഴലികാറ്റ്‌) ചൂരല്‍ ങ്‌ കടുവളി എടുപ്പ ആരുറ്റു (അകം 1:17) (കൊടുങ്കാറ്റ്‌ നല്ലവണം വീശുന്നു.) ഈ പാട്ടില്‍ കാറ്റ്‌ എന്നര്‍ത്ഥത്തിലാണ്‌ വളി എന്നപദം ഉപയോഗിച്ചിരിക്കുന്നത്‌. തമി ഴിൽ വളി എന്ന പദം ഗ്രചരലുപ്തമായി ചില ഈദ്യോഗിക രേഖകളില്‍ മാത്രം കട ന്നുവരുന്നരീതിയിലേക്ക്‌ ചുരുങ്ങി പോകുകയും ചെയ്തു. എന്നാല്‍ ഇന്നും മലയാള ത്തില്‍ വളി എന്നപദം ്രചാരത്തിലുണ്ട്‌. അത്‌ അര്‍ത്ഥാപകര്‍ഷം വന്ന്‌ അധോവായു 228 എന്നര്‍ത്ഥത്തിലാണെന്നു മാശ്രം. തൊലക്കാപ്പിയം 243-0൦ സൂത്രത്തില്‍ വളിയെന്ന പദം കടന്നു വരുന്നുണ്ട്‌. “വളിയെന വരൂളം പൂതക്കിളവിയും അവ്വിയല്‍ നിലൈയല്‍ ചെവ്വി തെന്‍പ” പഞ്ചഭൂതങ്ങളില്‍ ഒന്നിനെ കുറിക്കുന്ന വളി എന്ന പദത്തോട്‌ ആചാരികൈള്‍ (അ ത്ത്‌) ചേരും എന്ന്‌ തൊല്ക്കാപ്പിയര്‍ പറയുന്നു. കൂടാതെ വ്യാഖ്യാതാവ്‌ അവിടെ പനിയത്തു ചെന്‍റാര്‍ വളയത്തു ചെന്‍റാര്‍ എന്നീ ഗ്രയോഗങ്ങള്‍ തമിഴിലില്ല എന്നു രേഖപ്പെടുത്തുകയും ചെയ്യുന്നു. 66. വഴുതനൈ (ഒരു സസ്യം) ഇന്നും മലയാളം സംരക്ഷിച്ചു പോരുന്ന പച്ചക്കറിയുടെ പേരാണ്‌ വഴുതനൈ അല്ലെ ങ്കില്‍ വഴുതനങ്ങ. തമിഴില്‍ ഇത്‌ “കത്രിക്കായ്‌' ആണ്‌. “പിടിമിതി വഴുതനൈ പ്‌ പെരുമ്‌ പെയര്‍ത്‌ തഴുമ്പന” (അകം.227:17) (പിടിയാനയുടെ ചവിട്ടേറ്റ അവന്‌ വഴുതനങ്ങയെപ്പോലെ തഴമ്പ്‌ വന്നു) 67. വിളി (ആഹ്വാനം ചെയ്യുക) “ഈമ്തീര്‍ പരുന്‍ തിന്‍ പുലമ്പുകൊള്‍ തെള്‍ വിളി” (കുറു.207:3) (ഇണപിരിഞ്ഞ പരുന്തിന്റെ പുലമ്പുന്ന ശബ്ദം) ഈ പാട്ടില്‍ “ശബ്ദം” എന്നര്‍ത്ഥത്തിലാണ്‌ “വിളി” എന്ന പദം ഉപയോഗിച്ചിരിക്കു ന്നത്‌. ഇന്നും മലയാളത്തില്‍ “വിളി”എന്ന പദം ്രചാരത്തിലുണ്ട്‌. വിളിക്കുക എന്നുപ റയുമ്പോള്‍ “ശബ്ദമുണ്ടാക്കുക” എന്ന പ്രകിയയാണ്‌ നടക്കുന്നത്‌. ഇതേ അര്‍ത്ഥ ത്തില്‍ തന്നെയാണ്‌ വിളി എന്ന പദം മലയാളത്തില്‍ ഉപയോഗിക്കുന്നത്‌. എന്നാൽ തമിഴില്‍ ഇത്‌ “കൂപ്പിടുങ്കൈ” എന്നായി മാറിയിരിക്കുന്നു. 68. വെളളം (നീര) MIO (Water) എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. തമിഴില്‍ വ്യാപകമായി “തണ്ണി” എന്നര്‍ത്ഥമാണ്‌ വെളളത്തിനുപകരമായി ഉപയോഗിക്കുന്നത്‌. “ഉരവുത്തിരൈ കടുകിയ ഉരുത്തു എഴു വെളളം” (പതി.82:10) 229 69. വൈകല്‍ (വൈകുക) “ഒര്‍ ഇരാ വൈകലുള്‍, തമരൈവ്‌ പൊയ്കൈയുള്‍” (കലി.5-14) (പൊയ്കയിലെ താമര രാത്രി സമയത്തും വാടാതെ നില്‍ക്കുന്നു.) സമയം എന്നര്‍ത്ഥത്തിലാണ്‌ “വൈകല്‍” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌. “വൈകിവന്നു” എന്ന ്പയോഗത്തില്‍ സമയത്തിന്റെ വ്ൃതിയാമാണല്ലൊ കുറിക്കുന്നത്‌. 70. വൈപ്പിന്‍ (ഗ്രാമം, DDG) സംഘകാലകൃതികളില്‍ വൈപ്പ്‌, വൈപ്പിന, വൈപ്പിന്‍ എന്നീ വാക്കുകള്‍ ഗ്രാമം നാട്‌ എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചുകാണുന്നു. “കുന്‍റു തലൈ മണന്ത പുന്‍പുല വൈപ്പും” (പതി.3.10.13) “അകന്‍ കണ്‍ വൈപ്പിന്‍ നാടുകിഴവോനേ” (പതി.6.8.19) എന്‍റൂഴ നിന്‍റ പുന്‍ തലൈ വൈപ്പിന്‍ (വേനല്‍ കാലത്ത്‌ ചുടുള്ള ചെറിയ ഗ്രാമം) (അകം.21.14) വിണ്ണയര്‍ വൈപ്പിന കാടായിന നിന്‍ (പതി.3.3.15) തമിഴില്‍ ഈ പദം (പ്രചാരത്തിലില്ല പക്ഷേ ഇന്നും മലയാളം ഈ പദം കാത്തു സൂക്ഷിക്കുന്നുണ്ട. എറണാകുളം ജില്ലയിലെ ദ്വീപായ വൈപ്പിന്‍കര. കൊല്ലവര്‍ഷം 1341-ല്‍ പെരിയാറ്റിലെ വെളളപ്പൊക്കത്തില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ടുളള കുത്തൊഴിക്കില്‍ മണ്‌ അടിഞ്ഞുകൂടിയ സ്ഥലമാണെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നു. വൈപ്പിന്‍ എന്ന ഗ്രദേശത്തെ പൂറ്റി അവിടെ താമസിക്കുന്ന ജനങ്ങളില്‍ നിന്നറിയാന്‍ കഴിയാന്‍ നിരുക്തി പുതിയതായി വച്ച സ്ഥലം എന്നതാണ്‌. പക്ഷേ സംഘ സാഹിത്യത്തിലുളള ഈ പ്രയോഗവും ശബ്ദതാരാ വലിയിലെ അര്‍ത്ഥവും ഗ്രാമം എന്ന അര്‍ത്ഥത്തിലാണ്‌ പുതുവൈപ്പ്‌ എന്ന്‌ വൈപ്പിന്‍ കരയെ വിളിക്കുന്നത്‌. ഇവയെല്ലാം വച്ചു നോക്കുമ്പോള്‍ ഈ പദത്തിന്റെ ്രാചീനതയും വ്യക്തമാണ്‌. ഈ വിതം നിരവധി പദങ്ങള്‍ മലനാട്ടുവഴക്കങ്ങളായുണ്ട്‌. ഈ പദങ്ങളെല്ലാം വ്യവ ഹാരഭാഷയിലുള്ളതാണ്‌. കൂടാതെ ഇവയില്‍ നിഘണ്ടുക്കളില്‍പ്പോലും സ്ഥാനം ക്കിട്ടാത്ത്‌ തനി നാടന്‍ പദങ്ങളുമുണ്ട്‌ ചെന്തമിഴില്‍ വരത്തക്കവണ്ണം പക്കതയുള്ള പദങ്ങളായിരുന്നു 230 ഇവയെല്ലാം. ഇവയെപറ്റിയുള്ള വിശദവിവരങ്ങള്‍ അനുബന്ധം 4 ല്‍ ചേര്‍ത്തിരിക്കുന്നു. മലനാട്ടുവ്യാകരണപ്രത്യേകതകളെയാണ്‌ തുടര്‍ന്ന്‌ പരിശോധിക്കുന്നത്‌. 4,6.3 വ്യാകരണതലം സംഘം കൃതികളിലും മലയാളത്തിലും ഒരുപോലെ പ്രയോഗത്തിലുളളതും തമി ഴിൽ പ്രചാരലുപ്തങ്ങളായതുമായ വ്യാകരണരൂപങ്ങളെ ആചാര്യന്മാര്‍ മുന്നേ തന്നെ കണ്ടെ ത്തിയിട്ടുണ്ട്‌. അവര്‍ കണ്ടെത്തിയ വ്യാകരണരുപങ്ങള്‍ക്ക്‌ സംഘസാഹിത്ൃത്തില്‍ നിന്ന്‌ ഉദാ ഹരണങ്ങള്‍ കണ്ടെത്തി. ആ നിയമങ്ങളെ ന്യായീകരിക്കുകയാണ്‌ തുടര്‍ന്ന്‌ പ്രധാനമായും ചെയ്യുന്നത്‌; i. സംഘസാഹിതൃത്തില്‍ ഉപയോഗിച്ചിട്ടുളള പേരെച്ച ഗ്രത്യയങ്ങളില്‍ ഇയ ഇന്ന്‌ മലയാ ളത്തില്‍ മാ്രമേയൊളളൂ. തമിഴില്‍ ഇയയ്ക്കു പകരം ഇന എന്ന ്രത്യയമാണ്‌. സംഘം കൃതികളില്‍ ഇയ ചേര്‍ത്തുളള രൂപങ്ങള്‍ കാണുന്നുണ്ട്‌”. “പെരുന്തോള്‍ കാവല്‍ കാട്ടിയപ്പേ!” (ഐകങ്കു.281:4) “കീഴതു അകറ്റിയ വിയല്‍ ആങ്കണ്‍” (പുറം. 26:4) “കീഴതു മുപ്പുണര്‍ അടുക്കിയ മുറൈമുതര്‍ കിട്ടിന്‍” (പുറം.6.5) “മാന്‍തടി പുഴുക്കിയ പുലവുനാറു കഴിചി” (പുറം.168.9) “വങ്കുഴ്‌ ആട്ടിയ അമ്കുഴൈ വേങ്കൈ” (അകം.378.3) “പാണ്‍ ഇഴൈ അരിവൈ കാണിയ ഒരു നാള്‍” (പതി.981.31) “മരുതു ഇമിഴ്ന്തു ഓങ്കിയ നളിഇരുവരപ്പിന്‍” (പതി.3:3:18) “നിരൈകളിറു ഒഴുക്കിയ നിരൈയ വെളളം” (പതി.2:5:3) 1. ആധാരികാര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന “അത്ത്‌ മലയാളം മാത്രമേ നിലനിര്‍ത്തി യുള്ളൂ. തൊല്‍ക്കാപ്പിയര്‍ “അത്തിനെ ചാരിയൈ എന്ന നിലയ്ക്ക്‌ പരാമര്‍ശിച്ചിട്ടുണ്ട്‌”. 231 “പനിയെന്ന വരുളഉം കാല വേറ്റുമൈക്കു അത്തും ഇന്നും ചാരിയൈ ആകും” (തൊല്‍.എഴു.243) കാലത്തെ സൂചിപ്പിക്കുന്ന പനി എന്നപദത്തോട്‌ “അത്തു” “ഇന്‍” എന്നീ ചാരിയൈകള്‍ ചേരും. 930: AMIMOM) 021080006 “വളിവെന വരുളഉം പൂതക്കിളവിയും അവ്വിയല്‍ നിലൈയല്‍ ചെവ്വി തെന്‍പ” പഞ്ചഭൂുതങ്ങളിലൊന്നിനെ കുറിക്കുന്ന ' വളി” എന്ന പദത്തോടും ആചാരിയൈകള്‍ ചേരും. ഉദാ: വളിയത്തു ചെന്റാന്‍. ആധാരിക പ്രത്യയമായി “അകം” മാണ്‌ പതിറ്റുപ്പത്തിലെ ചിലപാട്ടുകളില്‍ കാണുന്ന ത്‌. മലയാളത്തിന്റെ ഇതിനുസമാനമായ പ്രത്യയം അത്ത്‌ ആണ്‌. ഭാഷാശാസ്ത്രപരമായി “അകത്ത്‌ എന്ന വാക്കിന്റെ സങ്കുചിതരൂപമാണ്‌ അത്ത്‌. ഇപ്രകാരം അത്ത്‌ ആധാരികാര്‍ത്ഥ ത്തിൽ സംഘം പാട്ടുകളില്‍ അങ്ങിങ്ങായി കാണാം. അതായത്‌ ഒരേ സമയം അത്ത്‌, അകം എന്നീ രണ്ടു പ്രത്യയങ്ങളും സംഘം കൃതികളില്‍ കാണുന്നുണ്ട്‌. “കഴനി മരത്തു വിളൈന്തുളകു തീമ്പഴം” (കുറു.8:1) “ഞായിറു കോടപനന്‍ പകല്‍ അമയത്ത്‌” (പതി.32:34) “വാഴ്നാള്‍ അറിയും വയങ്കുചുടര്‍ നോക്കത്ത്‌” (പതി.9:9:18) ്. സംഘം കൃതികളില്‍ പദാദിയകാരം ഉളളതും ഇല്ലാത്തതുമായ വാക്കുകളുണ്ട്‌. മലയാള ത്തിന്റെ സവിശേഷതകളിലൊന്നായ “ആ'യില്‍ ആരംഭിക്കുന്നതും എന്നാല്‍ ഇന്നത്തെ തമി ഴില്‍“യ”'ആരംഭിക്കുന്ന പദങ്ങളും കാണുന്നുണ്ട്‌”. ആ എന്ന പദത്തിത്‌ ആരംഭിക്കുന്നവ: ആകൽല്‍:- “നീടിനെ ആകലിന്‍ കാണ്‍കുവന്‍ തിചിനേ!” (പതി.2.6.9) ആണ്ട :- “കടലക വരൈപ്പിന്‍ ഇവ്‌ പൊഴിന്‍ മുഴൂതു ആണ്ട നിന്‍” (പതി.2.4.19) ആണ്ട്‌ :- “ഈണ്ടു നീ അരുളാതു, ആണ്‍ടുറൈ തല്ലോ?” (ഐകങ്കു.46:4) 232 ആറ്‌ :- “ആറ്‌ ഇടൈയ്‌ ചെല്‍ വോർ ആറുനനിവെറുളഉം” (ഐകങ്കു.311:2) ഴ്‌. സര്‍വ്വനാമ ബഹുവചന പ്രത്യയമായ -ഓര്‍ സംഘം കൃതികളില്‍ ധാരാളമായി കാണുന്നുണ്ട്‌. തൊലല്‍്ക്കാപ്പിയകാരന്‍ ഈ പ്രത്യയത്തെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ലെങ്കിലും തൊലിക്കാപ്പിയത്തില്‍ ഉദ്ധരിച്ചിട്ടുളള (പുരൈയോര്‍ -മഹാന്മാര്‍) ഉദാഹരണങ്ങളില്‍ ഓാര്‍ പ്രത്യയമുണ്ട്‌. അന്‍-ഓന്‍ ആയതുപോലെ അര്‍-ഓര്‍ ആയതാണ്‌. ഈ സ്വനപരിണാമം തൊലക്കാപ്പിയത്തിന്റെ കാലത്തുണ്ടായിരുന്നു. എന്നാല്‍ വ്യവഹാരത്തമിഴില്‍ ഇന്നും ഈ രൂപങ്ങള്‍ക്ക്‌ സ്ഥാനമില്ല. മലയാളത്തിലാകുന്ന വരമൊഴിയിലും -ഓന്‍, -ഓര്‍ എന്നീ പ്രത്യ യങ്ങള്‍ ചേര്‍ന്ന രൂപങ്ങള്‍ക്ക്‌ പ്രചാരമുണ്ട്‌. ഏകവചന പ്രത്യയമാണ്‌ ഓന്‍.” ഉദാ: ഓന്റെ പേരെന്താ (ഓന്‍-അവന്‍) ഓള്‍ടെ കല്യാണം കഴിഞ്ഞോ? (ഓള്‍-അവള്‍) -ഓര്‍ ബഹുവചന പ്രത്യയം. “മൂത്തോര്‍ ചെല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്ന പഴമൊഴിയില്‍ “ഓര്‍” പൂജക ബഹുവചന ര്രത്യയമായി ഉപയോഗിച്ചിരിക്കുന്നു. ഉദാ:മുത്തോര്‍ വാഴുന്നോര്‍, പോകുന്നോര്‍. പ്രാചീനമായ ഈ പ്രത്യയങ്ങള്‍ ഇന്നും സാധാരണ വ്യവഹാരത്തില്‍ പ്രചാ രത്തിലുളളത്‌ മലയാളത്തില്‍ മാ്രമാണ്‌. ഉദാ: “മാതോര്‍ ഉരൈയും ഉലകമും കേട്പ” (പതി.6.10.23) Vv. സംഘം കൃതികളില്‍ അലിംഗ ബഹുവചന രൂപങ്ങളാണ്‌ അവ, ഇവൈകള്‍ പില്ക്കാല തമി ഴിൽ ഇവ പ്രചാര ലുപ്തങ്ങളായെങ്കിലും മലയാളത്തില്‍ അവയും ഇവയും ഇന്നും ഗ്രയോഗത്തിലുണ്ട്‌. തൊല്‍ക്കാപ്പിയം അംഗീകരിച്ചിട്ടുളള രൂപങ്ങളാണ്‌ അവ, ഇവകശ?* ആ ആവ എന വരുളഉം ഇറുതി അപ്പാണ്‍ മുന്‍റേ പലവറിചൊല്ലേ (തൊല്‍.ചൊ.9) ഈ സൂത്രപകാരം പദത്തിന്റെ ഒടുവില്‍ വരുന്ന അ, ആ, വ എന്ന മൂന്നും അല്‍ത്തിണയിലെ ബഹുവചനത്തെ കുറിക്കും. ഇവ: “നൊതും ലാളര്‍ കൊളളാര്‍ ഇവൈയേ” (ഐകങ്കു.187:1) “തഴലും തട്ടെയും മുറിയും തന്തു, ഇവൈ” (കുറു.223.4) “തുൃവൈകാണ്‍ തോന്‍റും നോവര്‍ മാതോ” (നറ്റി:12:7) അവ: “ആയ്‌ വളൈക്‌ ചൂട്ടും അണിയുമാര്‍ അവൈയേ” (നറ്റി.60:11) 233 “ഇന്‍റു പെരിതു എന്‍നും അങ്കത്തതു അവൈയേ” (കുറു.146:5) “ഐന്തുടന്‍ പോറ്റി അവൈതുന്നൈയാക്‌” (പതി.21:2) ഴ്. പദാദിയിലെ “ഞ കാരം ഇന്നും മലയാളം കാത്തു സംരക്ഷിക്കുന്നുണ്ട്‌. തമിഴില്‍ ചില പദങ്ങളില്‍ ഇത്‌ “ന കാരമായി മാറിയിരിക്കുന്നു. ഞരളും which will sound. പതി. 6.1.14 ഞാണ്‍ string. പതി. 8.10.33 പദാന്തത്തില്‍ “ഞ കാരം വരുന്ന രൂപങ്ങളും സംഘം പാട്ടുകളില്‍ കാണാം. ഉദാ: മഞ്ഞൈ (ഐ ങ്കു.295-3) സാഹിതൃത്തിലെ ഈ വ്യാകരണ പ്രത്യേകതകളില്‍ നിന്ന്‌ പൂര്‍വ്വ ദ്രാവിഡഭാഷ യുടെ ചില സവിശേഷതകള്‍ മലയാളം സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്‌. മലയാളഭാഷയുടെ പരിണാമത്തെയും സ്വാതന്ത്രത്തെയും പറ്റി പഠിച്ച പണ്ഡിതന്‍മാര്‍ മറ്റു ചില വ്യാകരണ പ്രത്യേകതകളെയും ചുണ്ടികാണിച്ചിട്ടുണ്ട. അതില്‍ ചിലതാണ്‌; ° മധ്യമപുരുഷ സര്‍വ്വനാമത്തിന്റെ ബഹുവചന രൂപത്തില്‍ “നിം'എന്ന്‌ “ഇ'കാരമായി തന്നെ നിലനില്‍ക്കുന്നു. തമിഴില്‍ “നും” എന്ന്‌ “ഉ'കാരമായി മാറിയിരിക്കുന്നു. ° “ലക്ക്‌” എന്ന വ്യഞ്ജന സംഘാതത്തിന്‌ മാറ്റമൊന്നും സംഭവിക്കുന്നില്ല. തമിഴില്‍ അത്‌ ര്‍'ര്‍ക്ക്‌' എന്നായി മാറിയിരിക്കുന്നു. ° പൂര്‍വൃദ്രാവിഡ പദമായ മുതുക്കന്‍ മലയാളത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. തമിഴില്‍ മുതി യന്‍, മുതുവന്‍, മുതുവര്‍ എന്നിങ്ങനെയാണ്‌ സമാനരുപങ്ങള്‍. ° ചാവുക എന്ന ക്രിയാ രൂപത്തിന്റെ ഭൂതകാലം മലയാളത്തിലും തമിഴൊഴിച്ചുളള മറ്റ്‌ ദ്രാവിഡ ഭാഷകളിലും “ചത്തു” എന്നാണ്‌ തമിഴില്‍ “ചെത്തു എന്നായി മാറിയിരിക്കു ന്നു.” ഈ പ്രത്യേകതകളും മലയാളഭാഷയുടെ പൂര്‍വുസ്വഭാവ സംരക്ഷണത്തിന്‌ തെളിവാ ണ്‌. ഭാഷയില്‍ കാണപ്പെടുന്ന പഴയ ഭാഷാരുപങ്ങളെ അടിസ്ഥാനമാക്കി ആ ഭാഷയുടെ ചരി ശ്രപരമായ വളര്‍ച്ചയേയും ഭാഷാ കുടുംബത്തില്‍ അതിനുള്ള സ്ഥാനത്തേയും നിര്‍ണ്ണയിക്കു വാന്‍ കഴിയില്ലെങ്കിലും ഭാഷാഘടനയിലെ സ്വനിമം, രൂപിമം, വ്യാകരണം എന്നീ ഘടകങ്ങ ളുടെ മൂന്ന്‌ ്രത്യേകതകളിലും മലയാളഭാഷയ്ക്ക്‌ ഇന്നത്തെ തമിഴില്‍ നിന്ന്‌ ചില വൃത്യാസ ങ്ങളും പൂര്‍വുദ്രാവിഡഭാഷയോട്‌ ചില സാമ്യങ്ങളും ഉണ്ടെന്ന്‌ വ്യക്തമാണ്‌. സംഘകാല ചേര ഭൂപ്രകൃതിയും സംസ്ക്കാരവും ഭാഷയും അവ തമ്മിലുളള അഭേദ്യമായ ബന്ധവും ഇന്നത്തെ കേരളത്തിന്‌ ഒട്ടും അന്യമല്ല എന്ന്‌ ഈ പഠനത്തില്‍ നിന്ന്‌ മനസ്സിലാ ക്കാന്‍ കഴിയുന്നു. സാധാരണ ജീവിതത്തില്‍ ഇവയൊക്കെ ഇന്നും പ്രാധാന്യം അര്‍ഹിക്കു 234 ന്നവയായി നിലനില്ക്കുന്നു. ഈ അദ്ധ്യായത്തിലൂടെ കണ്ടെത്തിയ നിഗമനങ്ങളും കണ്ടെ ത്തലുകളുമാണ്‌ ഉപസംഹാരം എന്ന അടുത്ത അദ്ധ്യായത്തില്‍ കരോഡീകരിച്ചിരിക്കുന്നത്‌. പിന്‍കുറിപ്പുകള്‍ 1. രാഘവയ്യങ്കാര്‍, മു., (2010) ചേരന്‍ ചങ്കുട്ടുവ൯, നാം തമിഴര്‍ പതിപ്പകം, ചെന്നൈ, പുറം.119-121 2. നാരായണന്‍കുട്ടി, മേലങ്ങത്ത്‌,(2003) സംഘസാഹിത്യചരിത്ം, കേരളഭാഷാ ഇന്‍സ്സിറ്റ്യൂട്ടു, തിരുവനന്തപുരം, പുറം.84 3. “ദാനം ചെയ്തിട്ടുളള രാജ്യങ്ങള്‍ ഒക്കെയും പോയി; ഇനിക്കു ഇരിപ്പാന്‍ ഭൂമി തരണമെന്നും ചോദിച്ചാറെ, ഒരു ഭവനത്തിനു തക്കവണ്ണം ഭൂമി തരാമെന്നും പറഞ്ഞതിന്റെ ശേഷം സുബ്ര ഹ്മണ്യന്‍ കല്പിച്ചു ഒരു ഭവനത്തിനായ്ക്കൊണ്ടു തരണമെന്നില്ലാ. ഈശ്വരാനുജ്ഞ കൊണ്ടത്രെ ഞങ്ങള്‍ വന്നതെന്നും കല്പിച്ചാറെ സമുദ്രരാജന്‍ ഭയപ്പെട്ടു പടിഞ്ഞാറെ സമു ത്തില്‍ അങ്ങേ വെണ്മഴുവെടുത്തു കൈകൊണ്ടു കന്യാകുമാരിയില്‍ നിന്നും എറിഞ്ഞാല്‍ എത്രദുരം പോയി വീണാല്‍ അത്രയും ഭൂമിയാകുമെന്നും പറഞ്ഞു. സമുദ്രരാജന്‍ പോയ തിന്റെ ശേഷം പരശുരാമനോടു സുബ്രഹ്മണ്യന്‍ ഉപായകനശലം കൊണ്ടും വിഷ്ണുമായ ചിന്തിച്ചിട്ടും വേണമെന്നും കല്പ്പിച്ചു അതുകേട്ടു പരശുരാമന്‍ വെണ്മഴുകൊണ്ടു പടിഞ്ഞാറെ സമുദ്രത്തില്‍ വടക്കോട്ടു എറിഞ്ഞാറെ ഗോകര്‍ണ്ണത്തു ചെന്നു വീഴുകയും ചെയ്തു. നൂറു യോജന നീളം പത്തു യോജന വീതിയോടുകുടി ഭൂമിയുണ്ടായി. പരശുരാമന്‍ സന്തോഷിച്ചി രുന്ന സമയത്തു ആകാശത്തു നിന്നും ദേവകള്‍ പരശുരാമന്റെ ശിരസില്‍ പുഷ്പം കൊണ്ടു വര്‍ഷിച്ചു സന്തോഷിച്ചു. - അച്യുതമേനോന്‍,സി.,(എഡി.) (1953) കേരളോല്പത്തി, അദ്ധ്യായം 6, മദി രാശി സര്‍വ്വകലാശാല, മരദാസ്‌, പുറം.9 4. വിജയന്‍, എം.എന്‍., (2013), കേസരിയുടെ ചരിശ്തഗവേഷണങ്ങള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റയുടട, തിരുവന ന്തപുരം, പുറം.184 5. - - -., പൂറം.184 6. Manickavasagom, Pillai, M.E., (1970) Culture of Ancient Cheras: A study in Culture Reconstruction, Manjula Publication, Kovilpatti. p.19 7. - ==, P.20 8. - - -., P-21 9. ദിവ്യര്രബന്ധം - പെരിയതിരുമൊഴി 6,6,6 10. “കളിറുകെഴു താറൈപ്‌ പൊറൈയന്‍കൊല്ലി” - അകം. 62:13 11. “ചീരുടൈത എത്ത മുനൈകെട വില്ങ്കിയ നേരുയര്‍ നെടുവരൈ അയിരൈ പെരുന!” - പതി. 21:29 12. രാഘവയ്യങ്കാര്‍,മു.,(2010) ,ചര൯ ഒചങ്കുട്ടുവല്‍, നാം തമിഴര്‍ പതിപ്പകം, ചെന്നൈ, പുറം.120 13. - - -., പുറം.120 14. നാരായണന്‍, മേലങ്ങത്ത്‌.,(2003) സംഘ സാഹിത്യചരിത്രം, കേരള ഭാഷാ MVM, തിരുവനന്തപുരം, 21}00.30 15. വൈദ്യനാഥയ്യര്‍,ജി., (1997) ചതമറിച്ചുത്ത്‌ (ഭാഷാ വിവര്‍ത്തനം) സാഹിത്യ അക്കാദമി, തൃശ്ശൂര്‍, പുറം.8 16. ചിറുപാണാറ്റുപട :- 49,65,82 17. തൊള്‍ക്കാപ്പിയം, പുറത്തിണൈഇയല്‍, സൂത്രം.5 18. ബാലസുന്ദരന്‍, ആതി.,(2012) ചേരലര്‍ വരലാറും പഴനിമ൭ലെ വാഴ്‌ പഴങ്കുടി മക്കളും, തമിഴ്‌ സര്‍വ്വകലാശാല, തഞ്ചാവൂര്‍, പുറം.20 19. കുറുഞ്ഞിതിണയിലുള്ള അകം 168 ഠ൦ പാട്ട്‌ കോട്ടമ്പലത്ത്‌ തുഞ്ചിയ അതിയാമാനാണ്‌ പാടിയിരിക്കുന്നത്‌. 235 20. തേവാരം, തിരുമുറൈ 1-64:1:5-8, 55-8 21. ഗുരുനാഥന്‍,വ.,(2001) സംഘകാല അരചവരലാറ്‌, തമിഴ്‌ സര്‍വൃകലാശാല, തഞ്ചാവൂര്‍, പുറം.59 22. - = -., 2300.29 23. ശ്രീധരമേനോന്‍, എ..,(1988) ഭകരള ചരിത ശില്പികള്‍, സാഹിത്ൃരപവര്‍ത്തക സഹകരണ സംഘം, കോട്ടയം, പുറം.9 24. പരമേശ്വരന്‍ പിളള, എരുമേലി., (2006) മലയാളസാഹിത്യം കാലഘട്ടങ്ങളിലുടെ, പ്രതിഭ ബുക്‌സ്‌ , മാവേലിക്കര, പുറം.22 25. - - -., 200.22 26. - - -., 200.22 27. രാമായണം.4-41-12 28. ചിമ്പുകാശ്ചപുളിന്ദാശ്ചവ ചീനാനന്ഹുണാല്‍സകേരളാന്‍ സസര്‍ജപുനത:സാഗമേച്ഛാന്‍ബഹുവിധാനപി. മഹാഭാരതംആദിപര്‍വ്വം - അദ്ധ്യായം 175, വിസിഷഠ വിശ്വാമിത്ര പരാഭവം - ശ്ലോകം.38 29. പാണ്ഡവാശ്ചദ്രവിഡാശ്ചൈവസഹിതാംശ്ചോണ്ഡ്രകേരളൈ ആന്ത്രസ്ഥാലവനാംശഗശ്ഷചൈവകലിംഗാനുഷ്ടാകര്‍ണികാന്‍ തിമിംഗിലചസന്യപൂശേകത്വാമഹാമതി ഏകപാധാംശ്ചവപുരുഷാന്‍കേരളാന്‍വനവാസിന: മഹാഭാരതം ആദിപര്‍വ്വം - അദ്ധ്യായം 175, വിസിഷ്ഠ വിശ്വാമിത്ര പരാഭവം - ശ്ലോകം.66 30. പരമേശ്വരന്‍ പിളള, എരുമേലി., (2006) മലയാള സാഹിത്യം കാലഘട്ടങ്ങളിലുടെ, പ്രതിഭ ബുക്‌സ്‌,മാവേലിക്കര, പുറം. 23 31. - - -., പുറം. 23-24 32. ശ്രീധരമേനോന്‍, എ., (201) കേരള ചരിത്രം, ഡി.സി.ബുക്സ്‌, കോട്ടയം, പുറം.27 33. മഹാദേവന്‍, ഐരാവതം., (2007) ദിനമണി(ദിനപത്രം), താസമാണിക്കന്ഥാര്‍ നിനവു കട്ടുടെര്‌, 8 നവംബര്‍. 34. ചെന്താശ്ശേരി ടി.എച്ച്‌.പി., (1970) കേരളചരിത്രത്തിലെ അവഗണിക്കച്ചെട്ട ഏടുകള്‍, പ്രഭാത്‌ ബുക്ക്ഹസ്‌, തിരുവനന്തപുരം, പുറം.16 35. തമിഴ്മലയാളം ഇതരദ്രാവിഡഭാഷകള്‍ ചെവി കിവി (കന്നട), കെവ്‌ (കോലാമി) കെയ്പ്‌ (കോത), കെവ്‌ (നായ്ക്കാ) കെവി (കുടക), കെബി (തുളു) ചേന കേന (തുളു) ചേരി കേരി (തുളു) ചെയ്‌ ഗെയ്‌ (കൊടക്‌) കെയ്‌ (കന്നട) ചീര കീര (കോര) ചെമ്പ്‌ കെബി (കോത) ചേമ്പ്‌ കെസവു (കന്നട) കിബി (പാര്‍ജി) കിസ്ഗോ (കുറുക്‌) ചെന്നി കെയ്‌ൻ (കൊടക്‌) കെന്നെ (കന്നട) കെന്നി (തുളു) 236 ചെവിടു കെവ്റു (കോത) കിവിടു (കന്നട) ക്യൂഡ്‌ (തോത) ചെപ്പു (തുളു) ചേറ്‌ കേറ്‌ (കൊടക്‌) കോറ്‌ (തോത) കേസറ്‌ (കന്നട) കേസു (തുളു) - ഗോപാലകൃഷ്ണന്‍, നടുവട്ടം,(2012), മലയാളം ക്ളാസിക്‌ ഭാഷ പഴക്കവ്ും വ്യക്തിത്വ വയം, കേരളഭാഷാ ഇന്‍സ്റസറിറ്റ്യൂട്ട , തിരുവനന്തപുരും, പുറം.3 36. ---. പുറം. 1-3 37. നമ്പൂതിരി, എന്‍. എം, ശിവദാസ്‌, പി.കെ.,(എഡി.) (2009) കേരളചരിത്ത്തിരന്റ നാട്ടുവഴി കള്‍, ഡി.സി.ബുക്സ്‌, കോട്ടയം, പുറം. 11 38. They are also called ‘matangar’, a Sanskrit word meaning those who have no access to that heart or centre of the village of a piece with this in Bank Kavi’s prose romance, Kadambari,the matangi girl carrying a parrot to king Chandrapida is a distance from the king and beat the ground with a bamboo stick in order to announce her arrival at the royal presence It was in fact the practice of the panars, to have small bamboo stick with them; this is clear from the reference in Tamil classics like Kuruntokai, and Patirrippattu - Raghava Aiyangar, M.,(1950) Some Aspects of Kerala and Tamil Literature. (Part Il), Travancore University, Thiruvananthapuram, pp.39-40. 39. ഭക്തവത്സല. ഭാരതി., (എഡി.) (201) ചങ്‌്പാട്ടിയിത്‌ നോക്കില്‍ പണ്ടെത്തമിഴര്‍ സമയമ റപ്ുകള്‍്‌,പുതുച്ചേരി മൊഴിയില്‍ പണ്‍പാടു ആരാച്ചി നിരുവണം, പുതുച്ചേരി, പുറം.239 40. - - -., പുറം.239 41. Raghava Aiyangar in (1950) Some Aspects of Kerala and Tamil literature (Part I), Travancore University, Thiruvananthapuram, p. 42 42. In the Tamil Nadu , the Panars do not exist today as a distinct caste following their ancient occupations probably the tailors of Madura who celebrate the festival of Panabhadra above referred to and all themselves panar, are of the old Tamil Caste. In Kerala however the Panars live as a recognizable caste with their old functions unchanged Thurston, in his Monumental castes and Tribes of South. India, tells us that they are of four kinds:-Thiruvarangap-panan, Minpidi-Panan, Kudai Kattip-Panan and Pulluvan. They excel in dancing in music and in playing on the drum. Their occupations are fishising and making of leather instruments like the drum etc. Present day Panars of Kerala perform functions similar to those their predecessors of the Sangam age; every year in the month of Karkkatakam, they stand at the gate of Nayar and Brahmana houses and sing songs to wake up the inmates. It is needless to say are reminiscent of the panars of the early classics waking up the Tamil kings with their song and acting as messengers between lovers.- Raghava Aiyangar, M.,(1950) Some Aspects of Kerala Tamil Literature (Part Il) Travancore University, Thiruvananthapuram, pp. 41-42 237 43. MANUAL UNDER RIGHT TO INFORMATION ACT, (2005) Government of Tamil Nadu Department of Backward Classes Welfare and Department of Most Backward Classes & Denotified Communities Welfare, Ezhilagam Annexe, Chepauk, Chennai-600 005. 44. ഭക്തവത്സല. ഭാരതി., (എഡി.) (201) ചണണ്‍്‌്പാട്ടിയിത്‌ നോക്കില്‍ പമെണ്ടത്തമിഴര്‍ സമയമ റപ്ുകള്‍, പുതുച്ചേരി മൊഴിയില്‍ പണ്‍പാടു ആരാച്ചി നിരുവണം, പുതുച്ചേരി, പുറം.239 45. The fishermen of Kerala are not called Paratavar or Paanmakan- But In TamilNadu there is a community called Paravar whose occupation is fishing - Manickavasagom, Pillai, M.E.,(1969) Culture of the Ancient Cheras: A Study in Culture Reconstruction Manjula Publications Kovilpatti, P. 46 46. കൃഷ്ണന്‍, എന്‍.ആര്‍., (1967), ഈഴവര്‍ അന്നും ഇന്നും, സീന പബ്ളിക്കേഷന്‍സ്‌, ഏങ്ങ ണ്ടിയൂര്‍,പുറം.83 47. Manickavasagom, Pillai, M.E.,(1969) Culture of the Ancient Cheras: A Study in Culture Reconstruction Manjula Publications Kovilpatti, P. 47 48. “... മുക്കണ്ഠര്‍ കനല്‍ക്കണ്ണിലെഴും കൊടിയപൈരവിയും, മാനനങ്കളാറുള്ള വനും, കുചുമവാണനുമെനക്കു തുണൈയാകയിതിനേ!” രാമചരിതത്തിലെ ഒന്നാം പടലത്തിലെ ഏഴാം പാടു, 5, 6, 7 വരികള്‍. 49. Ramaswami Aiyar, L. V., (2012) Picture of Ancient Kerala Life, IJDL, Jan. Vol 41(13), p. 133 50. Manickavasagom, Pillai, M.E.,(1969) Culture of the Ancient Cheras: A Study in Culture Reconstruction Manjula Publications Kovilpatti, P.49 51. CMIAIOLIAaHOMB, (NS}JAIGO., (2012) DLIWIBo ABIIMVICNOS BI alPANALO ANAOIMIALO, COB ഭാഷാ ഇന്‍ സ്ററിറ്റ്യൂട്, തിരുവനന്തപുരം, പുറം.22 52. Raghava Aiyangar, M., (1950) Some Aspects of Kerala and Tamil Literature (Part Il), Travancore University, Trivandrum pp.13-64 53. പരമേശ്വരയ്യര്‍, എസ്‌, ഉളളൂര്‍., (1953) കേരളസ്ാഹിത്യചതരിശ്രം, തിരുവിതാംകൂര്‍ സര്‍വ്വ കലാശാല, തിരുവനന്തപുരം, പുറം. 24-28 54. ഗോപാലകൃഷ്ണന്‍, നടുവട്ടം., (2012) മലയാളം കളാമ്പിക്കല്‍ ഭാഷ പഴക്കവ്യും വ്യക്തിത്വവ്യം, കേരള ഭാഷാ ഇന്‍ സ്ററിറ്റ്യൂട്, തിരുവനന്തപുരം, പുറം.22 55. വസന്തന്‍. എസ്‌, കെ., (2007) നമ്മള്‍ നടന്ന വഴികള്‍, മലയാളപഠന ഗവേഷണകേന്ദ്രം, തൃശൂര്‍, പുറം.33 56. പ്രഭാകരവാര്യര്‍, കെ.എം., (2013) ഭാഷാശാസ്ത്ര വിവേകം, വളളത്തോള്‍വിദ്യാപീഠം, ശുക പുരം, പുറം. 57. Among the 31 transcriptional units 29 are traded as phonemes. The velar nasal fiand a:ytam are treated as allophones because these graphemes occur only as variants of the other units which may be phonetically similar to these sounds n is in complementary distribution with m, n and fi because fioccurs before k only and one of the above nasals occur before k. Even thoughn is in multiple complem- entation with m, nand fit is treated as the allophone of m because becomes fi in sandhi a:ytam is treated as the allophones of i and v. So, there are only 29 phonemes set up based on the distribution and sandhi behaviour of the 31 transcription units — Agesthialingam. S., (1979) A grammar of old Tamil,with special reference to Patittupathu, Annamalai University, Annamalai Nagar, P.1 238 58. Midhun, K.S., P.V. Prakas Babu., (June 2015) Discoursing the linkage between Tamil and Malayalam Morphemes, Indian Journal of Research, Vol.4, Issue. 6, P.36. 59. Some of the words which have been treated by the commentators as regional words have been listed below; പെറ്റം (cow) തെന്‍പാണ്ടിനോട്‌ തള്ളൈ (mother) കുട്ടനാട്‌ നെള്ൈ (dog) കുട്ടനാട്‌ അച്ചന്‍ (Father) കുടനാട്‌ കൈയര്‍ (cheat) കര്‍ക്കാനാട്‌ എലുവന്‍ (frient) ചീതനാട്‌ ഇരുളൈ (believable person by a women) ചീതനാട്‌ തന്തുവൈ (mother’s, brother’s) ചീതനാട്‌ പാഴി (pond, small tank) പൂഴിനാട്‌ ഞമലി (dog) പൂഴിനാട്‌ ചെറു (field) അരുവനാട്‌ കേണി (pond, small tank) അരുവനാട്‌ കുട്ടൈ (a grain measurement) അരുവനാട്‌ of the above mentioned words, words like veg (mother) and അച്ചന്‍ (Father) are still in used in Kanyakumari (Nanjilnadu) direct and the word കേണ (pond, small tank) is in used in the nothern and central dilect- Manoharan, S., (2014) Dilects from Sangam Age to Modern Period, IJDL, Vol.43. No.2 June, p.135 60. ഗോപാലകൃഷ്ണന്‍, നടുവട്ടം. (2012) DLIWIBo HBIMVIGNCS BIA പഴക്കവ്യും വ്യക്തിത്വവ്യം, കേരള ഭാഷ ഇന്‍സ്റിറ്റ്യൂട്ട്‌ തിരുവനന്തപുരം, പുറം.75 61. - - -., പുറം.74 62. - - -,പുറം.74 63 - - -., പുറം.74 64. - - -., പുറം.74 65. ഷണ്‍മുഖം,എസ്‌. വി., (1976) മലയാളഭാഷയുടെ രുപീകരണവും വ്യാപനവും, ഗ്രഭാകരവാ രൃര്‍ കെ.എം., ഗ്ദാവിഡഭാഷാശാസ്ത്ര പഠനങ്ങള്‍, അണ്ണാമലൈ സര്‍വ്വകലാശാല, അണ്ണാ മലൈ പുറം. 116 Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. അദ്ധ്യായം 5 ഉപസംഹാരം 239 സാഹിത്യം സമൂഹം സംസ്കാരം എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഈ വിധം സമൂഹവുമായി അഭേദ്യബന്ധമുള്ള സാഹിത്യപാരമ്പര്യമാണ്‌ സംഘംകൃതികള്‍. സമൂഹം ഉള്‍ക്കൊള്ളുന്ന എല്ലാ മേഖലകളുടെയും ഉയര്‍ച്ചയാ സാംസ്‌ക്കാരിക ഉന്നതിക്ക്‌ ഉത്തമദൃഷ്ടന്തമാണ്‌ സംഘസംസ്ക്കാരം. കണ്ടെത്തിയ തെളിവുകളുടെയും അത്യാധുനിക ശാസ്ത്രപരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ബി.സി.മൂന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ്‌ സംഘകാലഘട്ടം. ഈ കാലഘട്ടത്തിലെഴുതപ്പെട്ട കൃതി കളാണ്‌ സംഘം കൃതികള്‍. മനുഷ്യജീവിതവും ്രകൃതിയും തമ്മിലുള്ള ഇഴപിരിക്കാന്‍ കഴി യാത്തവിധമുള്ള ഒരുസവിശേഷസാഹചര്യം ഈ കലാഘട്ടത്തിലുണ്ടായിരുന്നു. സംഘകാലകൃതികളുടെ രചന തമിഴ്ബ്രാഹ്മി അഥവാ തമിഴി ലിപിയിലായിരന്നു. അക്കാലത്തിന്റേതായ എല്ലാ തെളിവുകളിലും തമിഴ്‌ സ്രാഹ്മി ലിപികള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ ലിപിയിലെഴുതപ്പെട്ട ഈ കാവ്യങ്ങള്‍ ഒരു നിശ്ചിത കാലത്തിനുശേഷം നശിക്കാതിരി ക്കാന്‍ വേണ്ടി മറ്റൊരു ഓലയിലേക്ക്‌ പകര്‍ത്തിക്കൊണ്ടിരുന്നു. കാലന്തരത്തില്‍ അവ തമി ഴ്ഭാഷയുടെ അക്ഷരങ്ങള്‍ കടമെടുത്തത്‌ അപ്രകാരമാണ്‌. ഇങ്ങനെതമിഴകത്തിന്റെ പൊതു ലിപിരൂപമായ തമിഴ്്രാഹ്മിയിലെഴുതപ്പെട്ട, ഈ കൃതികള്‍ മലയാളത്തിനും കൂടി അവകാശ പ്പെട്ടതും മലയാള സാഹിത്യ സംസ്ക്കാര പാരമ്പര്യത്തിന്റെ ആദിരൂപങ്ങള്‍ കൂടിയുമാണ്‌. ബൃഹത്തായ സാംസ്ക്കാരിക പാരമ്പര്യം തെക്കേന്ത്യയിലെ ജനവിഭാഗത്തിനുണ്ടാ യിരുന്നു. ആ്രിക്കന്‍ ജനതയുമായുള്ള അവരുടെ ബന്ധം ഇതിനുദാഹരണമാണ്‌. കാലന്ത രത്തില്‍, പ്രോട്ടോസഹാറിയന്‍ ജനതയുടെ പിന്തുടര്‍ച്ചക്കാരായ സൈന്ധവജനത തെക്കേ ഇന്ത്യയിലേക്ക്‌ കുടിയേറിയതോടുകൂടിയാണ്‌ ദ്രാവിഡ സംസ്ക്കാരപാരമ്പര്യത്തിന്‌ നന്ദിക്കു റിക്കുന്നത്‌. പക്ഷേ ഇതിനുമുമ്പേ തന്നെ ആഥ്രിക്കയില്‍ നിന്നുള്ള ജനവിഭാഗങ്ങള്‍ ഇവി ടേക്ക്‌ കുടിയേറിയെന്നും അതു ഭൂമിശാസ്ത്രപരമായ പലകാരണങ്ങള്‍ കൊണ്ടാകമെന്നും അഭിപ്രായമുണ്ട്‌. ഇപ്രകാരമുള്ള കുടിയേറ്റത്തിന്റെ ചരിത്രം തെക്കേന്ത്യയിലെ ജനവിഭാഗ ങ്ങള്‍ക്കുള്ളതുകൊണ്ടാണ്‌ ആക്രമണത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും ചരിത്രം കൂടി സംഘകാല തമിഴകത്തിന്റെ ഭാഗമായി വരുന്നത്‌. ഇങ്ങനെ പാരമ്പര്യത്തിന്റെയും പൈത്യക ത്തിന്റെയും ചരിത്രമുള്ള ദ്രാവിഡരുടെ തെക്കേ ഇന്ത്യന്‍ ഭരണം ചേരചോഴപാണ്ഡ്യ ദേശ ങ്ങള്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. മൂന്നു ദേശങ്ങളും ഒരൊറ്റ സാംസ്ക്കാരിക ഘടനയില്‍ ചുറ്റപ്പെട്ടതായിരുന്നെങ്കിലും സഹൃപര്‍വൃതത്തിനു പടിഞ്ഞാറുകിടന്നിരുന്ന ചേരദേശത്തിന്‌ അതിന്റെ പ്രകൃതി സാഹചര്യങ്ങള്‍കൊണ്ട്‌ തമിഴകത്തിലെ മറ്റ്‌ രണ്ട്‌ ദേശങ്ങളില്‍ നിന്നു വ്യത യാസമുണ്ടായിരുന്നു. സംഘകാല ചേരനാടിന്റെ സാംസ്ക്കാരിക സവിശേഷതകളെക്കുറിച്ച്‌ അന്വേഷിച്ചിട്ടുളള ഈ (പബന്ധത്തിന്റെ (പധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു: ° ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം ഗ്രദേശങ്ങളും കോയമ്പത്തൂര്‍, ശേലം തുടങ്ങിയ ഗ്രദേശങ്ങളും സംഘകാല ചേരനാടിന്റെ ഭാഗമായിരുന്നു. 240 ° കാടും കടലും കായലും മഴയുമെല്ലാം ചേര്‍ന്ന്‌ പ്രകൃതി വിഭവങ്ങള്‍കൊണ്ടു സമ്പുഷ്ടമായ നാടാണ്‌ ചേരനാട്‌. മറ്റ്‌ തമിഴകദേശങ്ങളില്‍ നിന്ന്‌ ചേരനാ ടിനെ വ്യത്യസ്തമാക്കുന്ന ്രധാന ഘടകങ്ങള്‍ ഭൂപ്രകൃതിയുടെ ഈ സവി ശേഷതകളാണ്‌. ° കുറിഞ്ഞി, മരുതം, മുല്ല, നെയ്തല്‍ എന്നീ നാല്‌ ഭൂ്രദേശങ്ങളും ഈ നിലവ്യവ സ്ഥയ്ക്ക്‌ അനുയോജ്യമായ കാര്‍ഷിക ജീവിത രീതികളും വിഭവങ്ങളും ചേര നാട്ടിലുണ്ടായിരുന്നു. e നാല്‌ പ്രദേശങ്ങളില്‍ നിന്നു നാല്‌ തരത്തിലുള്ള ്രകൃതി വിഭവങ്ങളുടെ വരവും അതുകൊണ്ടുള്ള വാണിജ്യവും നിലനിന്നിരുന്നു. ചക്കയും, മാങ്ങയും, തേങ്ങയും മറ്റ്‌ പഴങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും നെല്ലും തിനയും കരിമ്പും മത്സ്യസമ്പത്തും മുത്തും ചിപ്പിയുമെല്ലാം ഈ വിധമുള്ള (്രകൃതി വിഭവങ്ങ ളായിരുന്നു. e ആനകള്‍, ചന്ദനമരങ്ങള്‍ എന്നിവ ചേരനാടിന്റെ ്രത്യേകതകളായിരുന്നു. ° ഇടതൂര്‍ന്ന ഫലസമൃദ്ധമായ വ്യക്ഷങ്ങളുമുണ്ടായിരുന്ന ചേരനാട്ടിൽ കൃഷി യിലൂടെ മാത്രമല്ല സമ്പദ്വ്യവസ്ഥ നിലനിന്നിരുന്നത്‌. e ഓരോ തിണയ്ക്കനുസരിച്ച്‌ ജോലിചെയ്തിരുന്ന ജനവിഭാഗങ്ങള്‍ ചേരനാ ട്ടിലുണ്ടായിരുന്നു. ഉഴവര്‍, മറവര്‍, മളളര്‍, മഴവര്‍, തച്ചന്‍, കൊല്ലന്‍, പരതവര്‍, പാണര്‍, അണ്ടര്‍, വേലന്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ സംഘകാല ചേരനാട്ടി ലുണ്ടായിരുന്നവരാണ്‌. ഈ ജനവിഭാഗങ്ങളില്‍ തച്ചന്‍, കൊല്ലന്‍, വേലന്‍, പാണന്‍ എന്നീ ജനവിഭാഗങ്ങള്‍ സംഘകാല തൊഴിലുകളോടെ ഇന്നും കേര ളത്തില്‍ നിലനില്‍ക്കുന്നു. ഇതില്‍ വേലന്‍, പാണന്‍ എന്നീ വിഭാഗങ്ങള്‍ ഇന്നും കേരളത്തില്‍ മാത്രമേ നിലവിലുളളൂ. e സ്ത്രീ കേന്ദ്രീകൃത ജീവിത വ്യവസ്ഥയായിരുന്നു സംഘകാലത്തുണ്ടായിരു ന്നത്‌. കല്്യാണങ്ങളില്‍ വധുവിന്റെ അമ്മയ്ക്കായിരുന്നു ഗ്രാധാന്യം. വീടിന്റെ മുറ്റത്ത്‌ അലങ്കരിച്ച പന്തലിലാണ്‌ കല്ല്യാണം നടന്നിരുന്നത്‌. വധൂവരന്മാര്‍ ഇലകള്‍കൊണ്ടും പൂക്കള്‍കൊണ്ടുമുളള മാലകള്‍ പരസ്പരം ചാര്‍ത്തിയിരു ന്നു. e ആണ്‍കുട്ടിയുടെ ജനനത്തിന്‌ പ്രാധാന്യം കൊടുത്തിരുന്നു. ആണ്‍കുട്ടികള്‍ക്ക്‌ അച്ഛന്റെ പേരാണ്‌ നല്‍കിയിരുന്നത്‌. 241 e ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന ചേരനാട്ടുകാര്‍ പല്ലി ചിലയ്ക്കുന്നത്‌ നല്ല ശകുനമായി കരുതി. സ്ത്രീകളുടെ ഇടത്തേക്കണ്ണ്‌ തുടിക്കുന്നത്‌ നല്ലതുവ രാനാണെന്നും കാക്കകരയുന്നത്‌ വിരുന്നുകാര്‍ വരാനാണെന്നും വിശ്വസിച്ചുപോ ന്നു. e പ്രധാനമായും തഴകൊണ്ടുള്ള വസ്ത്രമാണ്‌ ചേരനാട്ടുകാര്‍ ഉപയോഗിച്ചിരു ന്നത്‌. പരുത്തിതുണികളും സില്‍ക്ക്‌ തുണികളും ഉപയോഗിച്ചിരുന്നു. ° അരിഭക്ഷണമായിരുന്നു ചേരനാട്ടിലെ ്രധാന ഭക്ഷ്യവിഭവം, ഇറച്ചിചേര്‍ത്ത ചോറും കള്ളും ഉണക്കമീനും പച്ചമീനും ചേരനാട്ടിലെ ്രധാന ഭക്ഷണവിഭ വങ്ങളായിരുന്നു. ° ജലോത്സവങ്ങള്‍, ആറാട്ടുത്സവങ്ങള്‍, കാമദേവോത്സവം എന്നിവ സംഘകാല ചേരനാട്ടിലെ പ്രധാന ഉത്സവങ്ങളായിരുന്നു. e മാലയും കമ്മലും പൂമാലയും അണിഞ്ഞ സ്ത്രീകള്‍ നല്ല ്രകാശമുള്ള വിള ക്കിനു ചുറ്റും കളിച്ചിരുന്ന തുണങൈൈക്കുത്ത്‌ ചേരനാട്ടിലെ പ്രധാന ന്ൃത്തമാ യിരുന്നു. ° മിഴാവ്‌, പറകൾ, ചെണ്ട, വീണ, യാഴ്‌ തുടങ്ങിയ വാദ്യോപകരണങ്ങള്‍ സംഘ കാല ചേര ജനങ്ങള്‍ ഉപയോഗിച്ചിരുന്നു e നദികളില്‍ തിമര്‍ത്തിയാടിയും മണ്‍വീടുകള്‍ ഉണ്ടാക്കിയും, ഉയഞ്ഞാലാടിയും സംഘകാല ചേരനാട്ടിലെ കുട്ടികള്‍ കളിചിരുന്നു. e മൃതശരീരത്തെ ചാടികളിലാക്കി സംസ്ക്കരിച്ചിരുന്നു കൂടാതെ ശവശരീരത്തെ കത്തിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവുമരിച്ച സ്ര്രീകള്‍ എല്ലാ ജീവിത ആര്‍ഭാടങ്ങളില്‍ നിന്നും അകന്നു നിന്നിരുന്നു. ° സംഘകൃതികളില്‍ കാണുന്ന റ്റ, ര, ഴ എന്നീ സ്വനിമങ്ങളുടെ തൊല്ക്കാ പ്പിയം പറയുന്നതുപോലുള്ള ഉച്ചാരണം ഇന്നും കേരളീയര്‍ മാ്രമാണ്‌ സംര ക്ഷിക്കുന്നത്‌. ° സംഘകാല കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന അങ്കാടി, അളിയന്‍, ആചാന്‍, ഒഴുകിയ, ഓച്ച(ഒച്ച), കടുഞ്ചുല്‍, കവുള്‍ (കവിള്‍), കാവ്‌, ചുരം, ചുണങ്കു, ചെന്നി, ഞണ്ട്‌, പറമ്പ്‌, പുലരി, പുഴുക്ക്‌, പൊത്ത്‌, മത്ത, തൂറ്റി, തോട്ടി, നാണു, മരുക്‌, മരുങ്കു, തുന്നല്‍, തുരുത്തി, വഴുതനൈ, വെള്ളം, തുടങ്ങീ നിര വധി പദങ്ങള്‍ ഇന്നും മലയാളത്തില്‍ സുപ്രചാരത്തിലിരിക്കുന്നു. പക്ഷേ തമിഴില്‍ ഇവ പ്രചാരലുപ്തമായി. 242 e സംഘസാഹിത്യത്തില്‍ ഉപയോഗിച്ചിട്ടുള്ള പേരച്ച പ്രത്യയങ്ങളില്‍ ഇയ ഇന്ന്‌ മലയാളം മാത്രമേ സംരക്ഷിക്കുന്നുളളൂ. ആധാരികാര്‍ത്ഥത്തിലുള്ള അത്ത്‌ മലയാളത്തില്‍ സര്‍വസാധാരണമായി ഉപയോഗത്തിലുളളതാണ്‌. സര്‍വ്വ നാമ ബഹുവചനരുപമായ അര്‍ സംഘകൃതികളില്‍ ദാര്‍ ആയി മാറുന്നുണ്ട്‌. ആധുനിക തമിഴില്‍ ഇതിന്റെ വ്യവഹാരം അപൂര്‍വ്വമാണ്‌. മലയാളത്തില്‍ സര്‍വൃസാധാരണവും. മേല്‍പ്പറഞ്ഞ, ചേരനാട്ടിലെ പ്രകൃതി, സംസ്ക്കാരം, ഭാഷ എന്നീ സവിശേഷതകള്‍ കേരളീയര്‍ക്ക്‌ ഒട്ടും തന്നെ അന്യമല്ലെന്നു മനസ്സിലാക്കാം. ദക്ഷിണേന്ത്യയിലെ പൊതു സംസ്‌ക്കാരബോധം ഇന്ന്‌ കേരളീയര്‍ക്ക്‌ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ്രാഹ്മണ, ആര്യാ ധിനിവേശം നിമിത്തം കേരളീയ ജനതയിലേക്ക്‌ കുടിയേറിയ കേരളോത്പത്തി കഥകള്‍, പ്രത്യേകിച്ച്‌ പരശുരാമകഥയും തുടങ്ങി ആര്യ സംസ്ക്കാരഘടകങ്ങള്‍ കേരളീയരില്‍ പ്രബ ലമാക്കി. ആര്യ സംസ്ക്കാരമാണ്‌ ശ്രേഷ്ടമെന്ന ബോധം ഇതിന്റെ ഫലമായിരുന്നു. കേര ളീയരുടെ സാംസ്‌ക്കാരിക ചരിത്ര നിര്‍മ്മാണം മിക്കപ്പോഴും ആര്യ്രാഹ്മണരുടെ കുടിയേറ്റം മുതലാണല്ലോ ആരംഭിക്കുന്നത്‌. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്‌ സംഘകാല ത്തോളം പഴക്കമുണ്ടെന്നും സംഘകാല ചേരനാട്‌ ഇന്നത്തെ കേരളവുമായി പ്രത്യേകിച്ച്‌ വ്യ ത്യാസമുണ്ടായിരുന്നില്ല എന്നും ചേരനാട്ടിലെ ഭൂപ്രകൃതിയും പ്രകൃതി വിഭവങ്ങളും നിരീ ക്ഷിച്ചാല്‍ വ്യക്തമാണ്‌. ചേരനാട്ടിലെ ജനവിഭാഗങ്ങളായ പാണരുടെയും, വേലരുടെയും തൊഴില്‍ സംഘകാല ചേരനാടിനെയും കേരളത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാംസ്ക്കാരിക പാരമ്പര്യത്തിന്റെ സവിശേഷ ഉദാഹരണങ്ങളാണ്‌. ഭാഷാപരമായ പ്രത്യേകതകളില്‍ സംഘം കൃതികളും കേരളവും തമ്മില്‍ പുലര്‍ത്തുന്ന ബന്ധം ഗ്രധാനപ്പെട്ടതാണ്‌. സ്വനിമം, രൂപിമം, വ്യാകരണം എന്നിവയില്‍ മലയാളവുമായി ചെന്തമിഴിനുള്ള ബന്ധം ആദിദ്രാവിഡഭാഷയോടുള്ള അടുപ്പമാണ്‌ കാണിക്കുന്നത്‌. ഇതില്‍ തന്നെ രൂപിമപരമായ സവിശേഷതകളില്‍ തമിഴിനേക്കാള്‍ കൂടുതലായി മലയാളം സംഘം കൃതികളോടു ബന്ധപ്പെട്ടുകിടക്കുന്നു. ആദിദ്രാവിഡ (Proto Dravidian) ഭാഷയോടുള്ള മല യാളത്തിന്റ ഗാഡ്ദമായ ബന്ധം മലയാളഭാഷയുടെ പാരമ്പര്യത്തെക്കുറിച്ചാണ്‌ നമ്മെ ഓര്‍മ്മി പ്പിക്കുന്നത്‌. സംഘകാല തമിഴകത്തിന്റെ ഭാഗമായ കേരളീയ സംസ്ക്കാരത്തിന്‌ ചില്രത്യേകത കള്‍ ഉണ്ടെങ്കിലും അവ ദ്രാവിഡസംസ്ക്കാരത്തിന്റെ ഭാഗമാണ്‌ അല്ലാതെ ആര്യ സംസ്‌ക്കാ രത്തിന്റെ ഭാഗമല്ല. ചുരുക്കത്തില്‍ രണ്ടായിരത്തില്‍പരം വര്‍ഷം പഴക്കമുള്ള സാംസ്ക്കാരിക പാരമ്പര്യം കേരളത്തിനുണ്ടെന്നും സംഘംകൃതികള്‍ തമിഴിന്റെതുമാത്രമല്ല മലയാളത്തിനു കൂടി അവകാശപ്പെട്ടതാണെന്നും ചേരസംസ്ക്കാരത്തിന്‌ അന്നേ തനതായ വ്യക്തിത്വം ഉണ്ടാ യിരുന്നതായും ആ സാംസ്ക്കാരിക വ്യക്തിത്വമാണ്‌ ഇന്നും കേരളത്തെ പിന്തുടരുന്നതെന്നും ഈ പഠനത്തെ മുന്‍ നിര്‍ത്തി പറയാം. 243 സംഘസാഹിത്യത്തിലെ ചേര സംസക്കാരസവിശേഷതകള്‍ അടയാളപ്പെടുത്തുന്ന ആദ്യമാതൃകയെന്ന നിലയില്‍ ഈ പഠനം മുന്നോട്ടുവയ്ക്കുന്ന തുടര്‍ പഠനങ്ങള്‍ ഇവയാണ്‌. ¢ സംഘകാല ചേരകൃതികളില്‍ പരാമര്‍ശിക്കുന്ന സ്ഥലനാമങ്ങളെ കേരള സ്ഥലനാമ ങ്ങളുമായി താരതമ്യം ചെയ്തുള്ള സ്ഥലനാമചരിത്ര പഠനം. + സംഘകാല ചേരഭൂരപരകൃതിയും കേരള ഭൂര്രകൃതിയും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയുള്ള സവിസ്തരപഠനം. + സംഘകാല ചേര സംസ്ക്കാരവും കേരളസംസ്ക്കാരവും തമ്മിലുളള താരതമ്യപഠ നം. + മലനാട്ടുവഴക്കങ്ങളെ മുന്‍നിര്‍ത്തി മലയാള ഭാഷയുടെ പ്രാക്തനതയും, അര്‍ത്ഥപരി ണാമവും മറ്റും വിശദമാക്കുന്ന രൂപിമാധിഷ്ഠിതമായ പഠനം. + സംഘകാല വ്യാകരണരുപങ്ങളുടെയും മലയാള വ്യാകരണരുൂപങ്ങളുടെയും താരതമ്യപ നം. ഭൂരിഭാഗം സംഘം കൃതികളും തമിഴിലായതുകൊണ്ടാണ്‌ ഇത്തരത്തിലുളള പഠനം മലയാളത്തില്‍ തുലോം കുറഞ്ഞുപോകുന്നത്‌. അത്‌ ഒഴിവാക്കാനായി സംഘം കൃതി കളെ മലയാളത്തിലേക്ക്‌ ലിപ്യന്തരണം ചെയ്ത്‌ വിശദീകരിക്കുന്ന വിവര്‍ത്തനകൃതികള്‍ ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. സംഘം കൃതികള്‍ മലയാളത്തിന്റെയും പൊതുസ്വത്താ ണെന്ന ബോധമാണതിനാവശ്യം. രാമചരിതത്തേക്കാളും ലളിതമായ ഈ കൃതികള്‍ മലയാ ളത്തില്‍ വലിയൊരു പഠനമേഖലയ്ക്ക്‌ വൈകിയാണെങ്കിലും തുടക്കം കുറിക്കട്ടെ. Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. ഗ്രന്ഥസൂചി 244 1) ്രാഥമിക ഉപാദാനങ്ങള്‍ ആലീസ്‌,അ.., (2014) ചതിഠ്ലുചത്ത്‌, ന്യൂ സെഞ്ചവറി ബുക്ക്‌ ഹാസ്‌, ചെന്നൈ. ഇളയപെരുമാള്‍, സുസ്രഹ്മണ്യപിള്ള (വ്യാഖ്യ.) (1989) താല്‍ക്കാച്ചിയം, നാഷണല്‍ ബുക്ക്സ്‌ കോട്ടയം. നാച്ചിനാര്‍ക്കിനിയര്‍, (1990) കലിത്തൊമമകെ, തിരുനെല്‍വേലി തെന്നിന്ത്യ ശൈവസിദ്ധാന്ത നൂര്‍പ്പതി പ്പുകഴകം, ചെന്നൈ. പരമേശ്വരന്‍പിള്ള, വി.ആര്‍., (1997) പുറനാന്നുറ്‌, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. പുലിയൂര്‍കേസിന്‍, (2009) ചരിചാടല്‍്‌, പാരിനിലയം, ചെന്നൈ. രാഘവയ്യങ്കാര്‍, രാ., (1993) കുറുന്തൊമകെ,അണ്ണാമലൈ പല്‍ക്കലൈ കഴകം, അണ്ണാമലൈ. വേങ്കടമ്വാമി നാട്ടാര്‍, നാ. മു.,(1969) അകനാന്ുറ്‌, തിരുനെല്‍വേലി തെന്നിന്ത്യ ശൈവസിദ്ധാന്ത നൂര്‍പ്പതിപ്പുകഴ കാം, ചെന്നൈ. വേങ്കടരാമന്‍, എച്ച. (1989) നറ്റിണൈ, മഹാ മഹോദ്യായ ഡോകടര്‍ ഉ.വേ.സ്വാമിനാഥയ്യര്‍ നൂല്‍ നിലയം, ചെന്നൈ. സുബ്രഹ്മണ്യന്‍, ച. വേ., (2008) തമിഴ്‌ ചെവ്വിയല്‍ ന്ുുല്‍കള്‍, മുലം മുഴുവതും, മണിവാസ കര്‍പ്പതിപ്പകം, ചെന്നൈ. സ്വാമിനാഥയ്യര്‍, ഉ.വേ., (1957) എകങ്കുറുന്മുറ്‌, കബീര്‍ പ്രിന്റിംഗ്‌ ഗ്രസ്സ്‌, ചെന്നൈ. 1) ദ്വിതീയ തൃതീയ ഉപാദാനങ്ങള്‍ മലയാളം അച്യുതനുണ്ണി, ചാത്തനാത്ത്‌, (2004) കാവ്യചിന്ത, ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. അച്യുതവാര്യര്‍. എസ്‌., (2012) കേരളസംസ്ക്കാരം, കേരള ഭാഷാ ഇന്‍സ്സറിറ്റ്യൂട്ട, തിരുവനന്തപുരം. 245 അച്യുതമേനോന്‍, സി., (എഡി.)(1953) കേരശോത്ചത്ത?, മദ്രാസ്‌ സര്‍വകലാശാല, മദ്രാസ്‌. ആദര്‍ശ്‌, സി., (20) കൊടുങ്ങല്ുരിന്റെ വ്യാവഹാരിക ഭൃമിശാസ്(്രം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. ഉണ്ണിക്കിടാവ്‌, കെ., (2007) സംഘകാല കൃതികളിലെ തമിഴുസംസ്ക്കാരം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. എഴുത്തച്ഛന്‍, കെ.എന്‍., (1999) കുറുന്തൊകെ, (വിവ.) കേരളസാഹിത്യ അക്കാദമി, തൃശൂര്‍. - - - (1990) മതരമഞ്ഞടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. എന്‍. ബി, നായര്‍., (2002) മലയാളം തിസോറസ്‌, ഡി. സി. ബുക്‌സ്‌, കോട്ടയം. ഐസക, സി.ഐ., വേലായുധന്‍, പണിക്കശ്ശേരി., സതീഷ്ചന്ദ്രന്‍, കൂടത്തില്‍., (2011) മു? രിസ്‌ അടിമറിയുടെ രീതിശാസ്ത്രം, മുസിരീസ്‌ പൈതൃകസംരക്ഷണവേദി, കൊച്ചി. കട്ടയ്ക്കല്‍, ജെ., (1982) ലിപികളുടെ ഉത്പത്തി, നാഷ്ണല്‍ ബുക്സ്സ്റ്റാള്‍, കോട്ടയം. കാമാക്ഷിക്കുട്ടിയമ്മ., (2010) തിരുക്കുറള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. കാള്‍ഡ്വെല്‍, റോബര്‍ട്ട, (1994) ഗദാവിഡ ഭാഷാവ്യാകരണം, കേരളഭാഷാ ഇന്‍സ്റിഠ്റ്യൂട്ട, തിരുവന ന്തപുരം. കുമാരന്‍, എം.പി., (1998) കോലോത്തുച്ചഴമ, കേരളസാഹിതൃഅക്കാദമി, തൃശൂര്‍. കുഞ്ഞന്‍പിള്ള,ഇളകുളം, (1959) കേരളഭാഷയുടെ വികാസപരിണാമങ്ങള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, കുഞ്ഞന്‍പിള്ള, ശൂരനാട്ട, (1996) ഉണ്ണുനീലിസന്ദേശം, കേരള ഭാഷാ ഇന്‍ സ്ററിറ്റയൂട്ട, തിരുവനന്തപുരം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍, (2008) കേരളം, ദേവി ബുകസ്‌ സ്റ്റാള്‍, കൊടുങ്ങല്ലൂര്‍. കുഞ്ചുണ്ണി രാജാ, കെ., (1962) ഭാഷാഗവേഷണം, മംഗളോദയം പ്രൈവറ്റ്‌ ലിമിറ്റഡ്‌. 246 കൃഷ്ണവാര്യര്‍., എന്‍. വി., (1980) പതിദ്രപകഴ്യം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം. - - - (2007) അകം കവിതകള്‍, (വിവ.) കേരള സാഹിത്യ അക്കാദമി, തൃശൂര്‍. കൃഷ്ണന്‍, എന്‍. ആര്‍., (1967) ഈഴവര്‍ അന്നും ഇന്നും, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. ഗണേശ്‌, കെ. എന്‍., (1990) കേരളത്തിന്റ ഇന്നലകള്‍, സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്തപുരം. ഗോപാലകൃഷ്ണന്‍, പി. കെ., (2008) കേരളത്തിന്റ സാംസ്ക്കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്ററിറ്റ്യുട്ട, തിരുവനന്തപുരം. ഗോപാലക്യഷണന്‍, നടുവട്ടം., (2012) മലയാളം aa ഭാഷ പഴക്കവും വ്യക്തിത്വം, കേരള ഭാഷാ ഇന്‍ സ്ററിറ്റ്യുട്ട, തിരുവനന്തപുരം. - - - (2009) സംസ്ക്കാരമുഗ്ദകള്‍, മാളുബൻ പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം. - - - (2008) സാഹിത്യമാല്യം, ഒമ്നി ബുക്ക്സ്‌ & പബ്ലിഷേഴ്സ്‌, കോഴിക്കോട്‌. - - - (2014) ശ്രേഷ്ഠഭാഷാ മലയാളം, ചിന്ത പബ്ദലിക്കേഷന്‍സ്‌, തിരുവനന്തപുരം. - - - (2014) മലയാളഭാഷ താല്‍ക്കാച്ചിയത്തില്‍, കേരള ഭാഷാ ഇന്‍ സ്റ്റിറ്റ്യുട്ടു, തിരുവനന്തപുരം. ഗോപാലന്‍കുട്ടി, കെ., (2012) കൊങ്ങന്‍പട, ഭാണം, AMIafl ചരിശ്രത്തിലെ അടയാളപ്ചെടു ത്തല്ുകള്‍, സാഹിതൃര്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. ഗോപിനാഥന്‍, ആര്‍., (2013) കേരള ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. ഗോവിന്ദപിളള, പി., (2002) സംസ്ക്കാരചഠനം ചരിതം, സ്പിദ്ധാന്തം, ്യ്യോഗം. മലയാളപ ഠന സംഘം, കാലടി. ചാക്കോ, പി.ടി., (1998) സാഹിത്യതത്ത്വം, സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്ത പുരം. 247 ചെന്താരശ്ശേരി, ററി. എച്ച്‌. പി., (1970) കേരളചരിതത്തില അവഗണിക്കപ്പെട്ട ഏടുകള്‍, ര്പഭാ ത്‌ ബുക്ക്‌ ഹസ്‌, തിരുവനന്തപുരം. ചേക്കിഴാര്‍ സ്വാമികള്‍, (2006) മചരിയഫഷ്ുരാണം, കെ.പി.കെ.മേനോന്‍ (വിവ.) കേരളസാഹി തൃഅക്കാദമി, തൃശൂര്‍ ജയകൃഷ്ണന്‍, എന്‍., (2014) (എഡി.) മലയാളവും ക്ലാസ്ത്ിക്കത്‌ പദവിയും, കേരളഭാഷാ ഇന്‍സ്ററിറ്റ്യൂടു, തിരുവനന്തപുരം. നമ്പൂതിരി, ഇ. വി. എന്‍.., (2002) ഭാഷാവിജ്ഞാനീയം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. നമ്പൂതിരി, എ. പി. പി., (1987) പ്രബന്ധങ്ങള്‍, സാഹിത്യ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. നാരായണന്‍കുട്ടി, മേലങ്ങത്ത്‌., (2000) പത്തൃച്ഛാട്ട്‌ (വിവ.), കേരള സാഹിത്യ അക്കാദമി, തൃശൂര്‍. - - - (2003) സംഘസാഹിത്യചരി്രം, കേരള ഭാഷാ ഇന്‍സ്ററിറ്റ്യൂട്, തിരുവനന്തപുരം. നാരായണന്‍പിളള, പി. കെ., ഗോപാലകൃഷ്ണന്‍ നായര്‍, എം., (1993) സാഹിത പഞ്ചാന൭൯റ കൃതികള്‍, വ്വോള്യം 2, കേരള ഭാഷാഇന്‍സ്സിറ്റ്യുടു, തിരുവനന്തപുരം. പരമേശ്വരയ്യര്‍, എസ്‌. ഉള്ളൂര്‍., (1953) കേരളസാഹിത്യ ചരിതം, വാള്യം 7, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം. പരമേശ്വരന്‍പിള്ള, എരുമേലി, (2006) മലയാള സാഹിത്യം കാലഘട്ടങ്ങളിലുടെ ്രതിഭ ബുക്‌സ്‌, മാവേലിക്കര. പണിക്കര്‍, കെ.എന്‍., (2010) തെരഞ്ഞെടുത്തപ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. പോള്‍. എം. പി., (2006) സാഹിത്യവിചാരം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ ്രഭാകരവാര്യര്‍. കെ. എം., (1976) ഗ്രാവിഡഭാഷാശാസ്്രപഠനങ്ങള്‍, ഡിപ്പാര്‍ട്ടമെന്റ്‌ ഓഫ്‌ ലിംഗിസ്റ്റികസ്‌, അണ്ണാമലൈ സര്‍വ്വകലാശാല, അണ്ണാമലൈ. - - - (1998) ആധുനിക ഭാഷാശാസ്്തം, കേരള ഭാഷാ ഇ൯സ്ററിറ്റയൂട്ട, തിരുവനന്തപുരം. 248 - - - (2013) ഭാഷാശാസ്ത്രവിവേകം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. കേരള ഭാഷാ ഇന്‍സ്സറിറ്റ്യൂട്ട, തിരുവനന്തപുരം. - - - (1988) മമാഴിയും പൊരുളും, കേരള ഭാഷാ ഇന്‍ സ്ററിറ്റ്യുട്ട, തിരുവനന്തപുരം. ്രഭാകരന്‍, ഗ്രയാര്‍, (1999) ഭാരതീയ സാഹിത്യശാസ്ര്രപഠനങ്ങള്‍, കേരള സാഹിത്യ അ ക്കാദമി, തൃശൂര്‍. ബാലകൃഷണന്‍ നായര്‍, പി. ചിറക്കല്‍.., (1996) മതരമഞ്ഞടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. ബാലകൃഷ്ണപിള്ള, കേസരി, (2013) വിജയന്‍, എം.എന്‍., (എഡി.) കേസരിയുടെ ചതരിത് ഗവേഷണങ്ങള്‍, വോള്യം 4, കേരള ഭാഷാ ഇന്‍ സ്റിറ്റ്യൂട്ു, തിരുവനന്തപുരം. മാധവന്‍ നായര്‍, കെ., (2011) നായര്‍ച്ചഴമ, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. മീനാക്ഷിസുന്ദരം, ടി. പി., (1999) തമിഴ്‌ സാഹിത്യ ചരിത്രം, കേരള ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട, തിരു വനന്തപുരം. മേനോന്‍, സി. എ., (1953) കേരളോത്ചത്ത?, മദ്രാസ്‌ സര്‍വകലാശാല, മദ്രാസ്‌. മുരളീധരന്‍, നെല്ലിക്കല്‍, (2010) വിശ്വസാഹിത്യദര്‍ശനങ്ങള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം. രവിവര്‍മ്മ, കെ. ടി., (2004) മരുമക്കത്തായ ഗോതമരുമക്കത്തായവ്യും, വടക്കന്‍ സ്രമ്പദായ ങ്ങളും കേരളഭാഷാ ഇന്‍ സ്ററിറ്റ്യുട്ട, തിരുവനന്തപുരം. രവിവര്‍മ്മ, എല്‍. എ., (1970) ആര്യദ്രാവിഡഭാഷകളുടടെ പരസ്പരബന്ധം, നാഷ്ണല്‍ ബുക്‌സ്‌ സ്റ്റാള്‍, കോട്ടയം. രവീന്ദ്രന്‍. പി. പി., (2002) സംസ്ക്കാരചഠനത്തിന്‌ ഒരു ആമുഖം, ഡി. സി. ബുക്സ്‌, കോട്ടയം. രാഘവന്‍ പയ്യാനാട്‌, (2012) കേരള ഫോക്ക്‌ലോര്‍, സമയം പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 249 രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍.., (2011) കേരളചരി(തം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. രാഘവവാര്യര്‍, എം.ആര്‍., (2013) ഭാഷാചഠനങ്ങള്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. - - - (2009) കേരളീയത ചരിത്ര മാനങ്ങള്‍, വളളത്തോൾ വിദ്യാപീഠം, ശുകപുരം. രാജഗോപാലന്‍, എന്‍. കെ.., (1993) സംസ്കൃത തിരുക്തകോശം, കേരള ഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട, തിരുവനന്തപുരം. രാജവര്‍മ്മ, എ.ആര്‍., (2007) കേരളപാണിനീയം, ഡി.സി. ബുക്സ്‌, കോട്ടയം. രാധാകൃഷ്ണന്‍, മുല്ലശ്ശേരി, (1996) മലയാളവ്യാകരണപഠനങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌ തിരുവനന്തപുരം. രാമചന്ദ്രന്‍, പുതുശ്ശേരി, (2011) ഭകേരളചരിത്രത്തിന്& അടിസ്ഥനരേഖകള്‍, കേരള ഭാഷാ ഇന്‍ സ്റ്റി റയുട്ു, തിരുവനന്തപുരം. രാമചന്ദ്രന്‍ നായര്‍, കെ.., (1970) പാരമ്പര്യവും ആധുനികതയും ആശാമന്റ്‌ കവിതയില്‍്‌, എസ്‌. പി.സി.എസ്‌, കോട്ടയം. വരദരാജന്‍, മു., (2000) തമിഴ്സാഹിത്യചരിതതം, (വിവ.) കേന്ദ്രസാഹിത്യ അക്കാദമി, ന്യ ദല്‍ഹി. വസന്തന്‍, എസ്‌.കെ., (2006) നമ്മള്‍ നടന്ന വഴികള്‍, മലയാള പഠന ഗവേഷണ കേന്ദ്രം, തൃശൂര്‍ വാലത്ത്‌, വി. വി. കെ., (2006) കേരളത്തില സ്ഥലന്നാമചരിശ്രങ്ങള്‍ എറണാകുളംജില്ല, കേര ളസാഹിത്യ അക്കാദമി, തൃശൂര്‍. വേണുഗോപാലപ്പണിക്കര്‍, ടി.ബി., (2006) ചിതറിച്ചോയ സിംഹാനാദവ്യും ചില ഭാഷാവിചാരങ്ങളും, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. വേലായുധന്‍, പണിക്കശ്ശേരി, (2012) ചരിശ്തത്തിമന്റെ അടിവേരുകള്‍, ഡി. സി. ബുക്‌സ്‌, കോട്ടയം. 250 - = =. (2010) ഇബ്നുബ്ത്തുത്ത കണ്ട കേരളം, കറന്റ്‌ ബുക്‌സ്‌, കോട്ടയം. - = =. (2010) കേരളോത്പത്തി, കറന്റ്‌ ബുക്‌സ്‌, കോട്ടയം. വൈദ്യനാഥ അയ്യര്‍, ജി., (1997) പതിറുച്ചത്ത്‌ (വിവ.) കേരള സാഹിത്യ അക്കാദമി, തൃശൂര്‍. ശങ്കരന്‍ നമ്പ്യാര്‍, പി., (2001) മലയാളസാഹിത്യ ചരി്തസം്ഗഹം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. ശിവശങ്കരന്‍ നായര്‍, കെ., (2006) ഗചാചിന കേരളം, ഇന്ത്യ ബുക്ക്സ്‌, തിരുവനന്തപുരം. ശ്രീധരന്‍, എ. എം., (2014) ഒതാല്‍്കാച്ഛിയവ്യം മലയാള വ്യാകരണവ്യം, സമയം പബ്ജിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ശ്രീധരമേനോന്‍. എ., (1978) കേരളസംസ്‌ക്കാരം, നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം. - - -., (1998) കേരളചരി/തശില്‍പികള്‍, നാഷ്ണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം. - - -, (2008) കേരളചരിത്രം, ഡി. സി. ബുക്‌സ്‌, കോട്ടയം. ഷാനവാസ്‌, പി. പി., (എഡി.)(2010) തര്ഞെടുത്ത ഗചബ്വന്ധങ്ങള്‍, കെ. എന്‍. പണിക്കര്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. സുനീതികുമാര്‍ ചാറ്റര്‍ജി, (2000) ഗ്ാവിദ്ധം, കേരളഭാഷാഇന്‍ സ്റ്റിറ്റയൂട്ട, തിരുവനന്തപുരം. സുബ്രഹ്മണ്യന്‍, എന്‍., (2003) സംഘകാല ഭരണസംവിധാനം: സംഘം തമിഴറുട ഭരണവും സാമുഹിക ജിവിതവും, ഡി.സി.ബുക്‌സ്‌, കോട്ടയം. തമിഴ്‌ അറമുഖ സീതാരാമന്‍, അളകുടി., (2002) തമിഴക കാശുകള്‍, ധനലക്ഷമി പതിപ്പകം, തഞ്ചാവൂര്‍. - - - (2006) സംഘകാല കാശുകള്‍, ധനലക്ഷ്മി പതിപ്പകം, തഞ്ചാവൂര്‍. 251 - - - (2008) സംഘകാല മോതിരങ്ങള്‍, ധനലക്ഷ്മി പതിപ്പകം, തഞ്ചാവൂര്‍. അപ്പാതുരൈ. കാ.., (2010) കൊങ്കു തമിഴക വരലാറ്‌, ശ്രീ ചെണ്‍പക പതിപ്പകം, ചെന്നൈ. ഇലവരസ്‌, മ., (2004) നന്നുല്‍്‌ വ്യാഖ്യാനം, മണിവാസകര്‍ പതിപ്പകം, ചെന്നൈ. കന്തൈയാ. നി. ചി., (2010) തമിഴകം, തിരുനെല്‍വേലി തെന്നിന്ത്യശൈവ സിദ്ധാന്ത നൂര്‍പ്പ തിപ്പ്‌ കഴകം ലിമി. ചെന്നൈ. കൃഷ്ണസ്വാമി, അയ്യങ്കാര്‍, (1940) ചേരന്‍ വഞ്ചി, കൊച്ചിന്‍ ഗവ. ഗ്രസ്സ്‌, എറണാകുളം. ഗുണശേഖരന്‍, കെ. എ., (2009) മതാല്‍ക്കാച്ചിയം, സംഘ ഇലക്കിയം: പതപ്പും പതിപ്പാളരും ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റിറ്റ്യൂട്ട്‌ ഓഫ്‌ തമിഴ്‌ സ്റ്റഡീസ്‌, ചെന്നൈ. ഗുരുനാഥന്‍, വ., (2001) സംഘകാല അരചവരലാറ്‌, തമിഴ്‌ സര്‍വൃകലാശാല, തഞ്ചാവൂര്‍. ചിദംബരണാര്‍ സ്വാമി, (2011) പൃറനാന്മുറ്‌ തമിഴര്‍ നാഗരികം, നാം തമിഴര്‍ പതിപ്പകം, ചെന്നൈ. ചെല്ലം, വേ.തി., (2013) തമിഴക വരലാറും പണ്‍്പാടും, മണിവാസകര്‍ പതിപ്പകം, ചെന്നൈ. ചേക്കിഴാര്‍, (1974) ചരിയപുരാണം, ശ്രീകുമാരഗുരുപരന്‍ സംഘം, ശ്രീ വൈകുണ്ഠം. തിരുജ്ഞാനസംബന്ധം, (2010) തേവാരം ഭാഗം 3, നടരാസര്‍. പി. ര., (വ്യാഖ്യാ.) ഉമാപതിപ്പ Aho, ചെന്നൈ. ദുരൈസ്വാമി, ഒവ്വൈ. സു (2002) ചേരമന്നര്‍ വരലാറ്‌, വള്ളുവര്‍ പണ്ൈൈ, ചെന്നൈ. ദക്ഷിണാമൂര്‍ത്തി. അ., (2011) തമിഴര്‍ നാഗരികമും പണ്‍്പാടും, ഐന്തിണൈപതിപ്പകം, ചെന്നൈ. ധര്‍മ്മരാജ്‌. ജേ., (2013) തമിഴ്വരലാറ്‌ (സംഘം മുതല്‍ 2013 വര), ടെന്‍സി പബ്ലിക്കേഷന്‍സ്‌, ശിവകാശി. 252 നാച്ചിമുത്തു. കെ., (ചീഫ്‌. എഡി.) (2004) സംഘ ഇലക്കിയ ആയ്വുകള്‍ ചെയ്തനവ്യം ചെയ്യ വേന്തുവനവും: കരുത്തരങ്ക കട്ടുരൈകള്‍, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം. നിക്കാം, എന്‍.എ.., & റിച്ചാര്‍ഡ്മെക്കിയോന്‍, (1967) അശോകശാസനങ്ങള്‍, നാഷ്ണൽ ബുക്ക്ട്ര സ്റ, ന്യൂദല്‍ഹി. പശുപലിംഗം, (1984) സംഘകാലവഞ്ചി: സംഘകാലത്തിത്‌ വഞ്ചിയും കരപുരും, ശേഖര്‍ പതിപ്പകം, ചെന്നൈ. പിള്ള, എന്‍. എസ്‌., (1934) തമിഴകം, ഒ്രടുമൈ (്പസ്സു, മാസ്സ്‌. പുരുഷോത്തം.വി.പി., (1989) സംഘകാല മന്നര്‍ കാലനിമകല വവരലാറ്‌ (വാല്യം 1, ഐന്തി ണൈപതിപ്പകം, ചെന്നൈ. ബാലസുന്ദരന്‍, ആതി., (2012) ചേരര്‍ വരലാറും പഴനിമല വാഴ്‌, പഴക്കുടി മക്കളും തമിഴ്‌ സര്‍വ്വകലാശാല, തഞ്ചാവൂര്‍. ഭഗവതി.കെ.. (1980) തമിഴര്‍ ആമകടകള്‍, ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറൂറ്റ്‌ ഓഫ്‌ തമിഴ്‌ സ്റ്റഡീസ്‌, ചെന്നൈ. ഭക്തവത്സല, ഭാരതി., (എഡി.) (2011) ചണ്‍പാട്ടിയില്‍ നോക്കില്‍ പണ്ടത്തമിഴര്‍ സമയമറ പുകള്‍, പുതുച്ചേരി ആരാച്ചി നിരവണം, പുതുച്ചേരി. മാതൈയന്‍. പെ., (2007) സംഘഇുലക്കിയ ചൊല്ലാടടെവു, തമിഴ്‌ സര്‍വ്വകലാശാല, തഞ്ചാ വൂര്‍. രാമസ്വാമി, ആ..,(2011) തമിഴുനാട്ടുവരലാര്‍, ന്യൂ സെഞ്ച്വറി ബുക്ക്‌ ഹസ്‌ ലിമിറ്റഡ്‌, ചെന്നൈ. രാസമാണിക്കനാര്‍, മാ., (2013) തമിഴകം, ജെ. ബി. പഞ്ജയിക്കേഷന്‍സ്‌, ചെന്നൈ. രാഘവയ്യങ്കാര്‍, മു., (2010) ചേരന്‍ ചെങ്കുട്ടുവന്‍, നാം തമിഴ്‌ പതിപ്പകം, ചെന്നൈ. വെങ്കിടേശന്‍, ക., (2011) കറ്ക്കാല തമിഴ്നാട്ടുവരലാറു (1600-2011), വി.സി. പബ്ലിക്കേഷന്‍സ്‌, രാജപ്പാളയം. 253 - - -., (2012) മുര്‍ക്കാല തമിഴ്നാട്ടു വരലാറ്‌ (30 ബ്വിസ്ി - 1600 എ.ഡി) വി.സി. aleRieeo ഷന്‍സ്‌, രാജപാളയം. - - -., (2012) മുര്‍ക്കാല തമിഴ്നാട്ടു വരലാറ്‌ (30 ബ്വിസ്ി - 1600 എ.ഡി) വി.സി. പബ്ജിക്കേ ഷന്‍സ്‌, രാജപാളയം. വേങ്കടസ്വാമി, മയിലൈ ചീനി, (2007) ചേരന്‍ ചെങ്കുട്ടുവ൯, നാം തമിഴര്‍ പതിപ്പകം, ചെന്നൈ. - - -, (2013) ചേരന്‍ ചെങ്കുട്ടുവ൯, നാം തമിഴ്പതിപ്പകം, ചെന്നൈ. ശിവകാമി, എസ്‌., (2009) കതാല്‍ക്കാച്ചിയം, ഇലക്കിയം, പതിച്ചും പതിച്ചാളറും, ഇ്റര്‍നാ ഷണല്‍ ഇ൯ന്‍സ്റസറിറ്റ്യൂട്ട ഓഫ്‌ തമിഴ്‌ സ്റ്റഡീസ്‌, ചെന്നൈ. ശ്രീധര്‍, (2006) തമിഴ്ബ്വാഹ്മി കല്‍്വെട്ടുകള്‍, തമിഴ്നാട്‌ അരസു കല്ലിയില്‍ തുറൈ, ചെന്നൈ. സാംരപാണി, ഇരാ., (2003) സംഘ ഇലക്കിയ പൊരുട്‌ കളഞ്ചിയം വാള്യം-2, തമിഴ്‌ സര്‍വ്വ കലാശാല്‍, തഞ്ചാവൂര്‍. സിര്‍പി ബാലസുബ്രഹ്മണ്യം & നീലപത്മനാഭന്‍ (എഡി.) (2013) പുതിയ തമിഴ്‌ ഇലക്കിയ വരലാറ്‌ (വോള്യം 7, കേന്ദ്ര സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി. സുബ്രവെങ്കടരാമന്‍, എച്ച്‌., (1989) നതിണ മുലവ്യം ൭ഉ൭൭രയും, മഹാമഹോപദ്ധ്യായ ഡോ. ഉ.വേ.സ്വാമി നാഥയ്യര്‍ നൂല്‍ നിലയം, ചെന്നൈ. സു്രഹ്മണ്യന്‍, (1994) സമുക പണ്‌്പാട്ടു തമിഴക വരലാറ്‌ (1565-1784), എന്നെസ്‌ പബ്ജിക്കേ ഷന്‍സ്‌, ഉടുമലൈപ്പേട്ടൈ. സുബ്രഹ്മണ്യന്‍, സി., (എഡി.) (2006) സംഘ ഇലക്കിയ പൊരുട്കളഞ്ചിയം വാള്യം-4, തമിഴ്‌ സര്‍വ്വകലാശാല, തഞ്ചാവൂര്‍. ENGLISH Abrams, M.H., Geoffrey Gullt Harpham., (2012) AGlossary of Literary Terms, Cengage Learning Indian Private Ltd, Delhi. Adler,N., (1997) International Dimensional of Organizational Behaviour, South-West- ern College Publishing, Ohio. 254 Aiyankar, S. K., (2010) The beginnings of South Indian History, General Books LLC, USA. Ajit Kumar, (2011) Archeology in Kerala: Emerging Trends, Dept. of Archeology, Uni- versity of Kerala, Thiruvananthapuram. Anton Pokrivcak, (2010) Literature and Culture, Vydravatstvo Michalavaska, Presov. Apte, M., (1994) Language in Socio Cultural Context, Asher, R.E., (Etd.) The Encyclope- dia & Language and Lingustics, Vol.5, Pergamon Press, Oxford. Arokya Swami, (1950) The Kongu Country, University of Madras, Chennai. Avruch, K., (1998) The Cultural Dimension of International Business, Prentice Hall, New Jersey. - - - (1998) Culture and Conflict Resolution, United States Institute of Peace Press, Washington DC. Balasubrahmanian, C., (1991) A Critical Study of Kuruntokai, Narumala Pathippakam, Madras. Bhadriraju Krishnamurithi, (2008) The Dravidian Languages, Cambridge University Press, Cambridge. Bridget, Raymond Allehim, Frank Raymond, (1996) The British of Indian Civilization, Penguin Books, UK. Caudwell, Christopher., (1956) Illussion and Reality, People Publising House, New Delhi. Charles, Takoyah Eyoung, Millens Mufuaya, Irene, I., (2002) Africa (Regional Substainable Development Review Vol.ll, Literature and Culture the Sustainability Connection from an African Perspective, EOLSS, UNESCO. 255 Danish Ministry of Foreign Affairs, (DMFA) (2002) Culture and Development Strategy and Guidelines, Danish Ministry of Foreign Affairs Information Office, Denmark. Devi, G.N., (1993) Tradition and Change in Indian Literary Criticism after Amnesia, Overview Longman Ltd, London. Eliot,T.S., (1963) Defenition of Culture in Selection Prose, Penguine Books, UK. Gurumurthy. S., (2010). The Antiquity and Chronology of the Tamil Language and The Classical Tamil Literature, Tamil University, Thanjavur. George Woodcock, (1967) Kerala A Portrial of the Malabar Coast, Faber and Faber, London. Gustav Oppert, (2010) On the Original Inhabitants of Bharatavarsha or India the Dravidians, Asian Educational Services, New Delhi. Haydenwhito, (1980) Literature and Social Action, Reflection on Reflection Theory of Literature Art, New Literary Teories, The John Hopkins University Press, University of Virginia, USA. Hofstede, G., (1994) Cultures and Organizations, Software of the Mind, Harper Collins Business, London. ---(2001) Cultures Consequences Comparing Values, Behaviours, Institution and Orga- nizations across Nations, Sage London. Howells, Christina, (1988) Sarte the Necesity of Freedom, Cambridge, New York. Jawaharlal Nehru, (1963) What is literature, Art of Reading, Orient Logman, New Delhi. Jim Meyar, (1997) What is Literature A Definition based on Prototypes, work papers of the Summer Institute of the Linguistics, University of North Dakota sesion, USA. 256 John Ralston Marr, (1985) The Eight Anthologies, Institute of Asian Studies, Madras. Kandaswami, S.N., (2010) Foreign Notices of Tamil Classics An Appraisal, Tamil Univer- sity, Thanjavur. Kosambi, D.D., (2001) Culture and Civilization Ancient India in Historical , Vikas pub- lishing House, New Delhi. Lenin, V.I., (1902) What to do?, Progress Publishers, Moscow. Lingelbach, W.E., (1937) Approached to American Social History, Application Centuary Co., New York. Mac Iver, R.M., (2001) Society: Its Culture and Changes, Oxford University Press, Lon- don. Mahadevan, Iravatham., (2014) Early Tamil Epigraphy From the Earliest Times to the Sixth Century C.E., Central Institute of Classical Tamil, Chennai. Manickavasagom Pillai, M.E., (1970) Culture of Ancient Cheras: A study in Culture Reconstruction, Manjula Publication, Kovilppatti. ---., (1986) Dravidian Influence In Thai Culture, Tamil University, Thanjavur. Martin, H.Manser., (2000) The champers the Sanrus, Allied Champers, New Delhi. Matsumoto, D., (1996) Culture and Psychology, C4 Books, Pacific Grove. Max Schoen., (1932) Art and Beauty, The Mac Millan Company, New York. Meenakshi Sundaram, T.P., (1965) A History of Tamil Language, Linguistics Society of India, Deccan College, Poona. Milher, A., (1996), Literature Culture and Society, UCGL Process, London 297 Mircea Eliade, (Etd.) (1987) The Encyclopedia of Religion, Vol.15, Mac Millan Publish- ing Company, New York. Pandit D Savariroyan, (2004) The Tamilian Antiquary (Vol.l, No. 5) Asian Educational Services, New Delhi. Pillai, K.K., (1975) A Social History of Tamils, Vol.1, Madras University, Madras. Plato, (1960) The Works of Plato, Dial Press, New York. Rajan. K., (2000) South Indian Memorial Stones, Manoo Pathippagam, Thanjavur. Raghava, Aiyangar, (1947) Some Aspects of Kerala and Tamil Literatur, Part |, Travancore University, Thiruvanthapuram. ---., (1950) Some Aspect of Kerala and Tamil Literature, Part II, Travancore Univer- sity, Thiruvananthapuram. Ramachandran, C.E., (1974) Ahananuru In Its Historical Settings, Univeristy of Ma- dras, Madras. Ram Sharan Sharma., (2001) Advent of the Aryans in India, Manohar, New Delhi. Raymond Williams, (1963) Culture and Societies 1780-1950, Harper and Raw, New York. Ravindran, P.N., (1975) Nominal Composition in Malayalam, Annamalai University, Annamalai Nargar. Rogefry., (1920) Vision and Disign, Chatto and windus, London. Romila Thapper, (2010) Sakuntala Texts, Reading, Histories, Colombia University Press, New York. 258 Sathianathaier. R, (1944) Studies in the Ancient History of Tondamandalam, Rochouse & Sons, Ltd Madras. Seligan, R.A., (Etd.) (1951) Encyclopedia of Social Science, Macmillan, New York. Seshadri. K.G., (1990) A Concise Compendium of Cankam Literture Vol. 1, Tamil Univer- sity, Thanjavur. - - - (1996) A Concise compendium of cankam literture Vol.ll, Tamil University, Thanjavur. Sesha lyengar, T.R., (2007) Ancient Dravidians, MJP Publishers, Chennai. Savariroyan, D., (2004) (Etd.) The Tamilian Antiquary, Vol.1, No.1-10, Vol.11, No.1-2, Vol.5., Asian Educational Services, Chennai. Schien, E., (1990) Organizational of Culture, American Psychologist, USA. Shelly Zion, Elizaheth Kozleski (2005) Understanding Culture, National Institute for Urban School Improvement, Arizona State University, Arizona. Selvakumar,V.G. (2010) Tamil Cultural Connection across the world (upto 1600 CE) Archacological Evidance from out gide Tamil Nadu, Thunajvur. Singh, K.S., (1998) People of India, Indias Communities, National Series Vol.5, Anthro- pological Survey of India, Oxford University Press, New Delhi. Sitharam Gourumurthi, (2008) Excavation of Archeological Sites in Tamil Nadu: Mankulam 2006-2007, Dept. of Archaeology, Govt of Tamil Nadu, Chennai. Sivasankara Pillai, K.N., (2011) The Chronology of Early Tamils, Biblio Books, USA. Sivasankaran Nair, K., (2010) Early History of Kerala up to AD 1500, International Cen- tre for Kerala Studies, University of Kerala, Thiruvananthapuram. 259 Slater, (1918) Some South Indian Villages, Oxford University, Oxford. Slater, Gilbert., (1986) The Dravidian element in Indian Culture, Manohar Publishers, New Delhi. Smith, B., & Bond, M.H., (1998) Social Psychology Across Cultures, Prenticeltall Eu- rope, London. Spencer, Oaty, H., (2008) Culturally Speaking Culture Communication and Politeners Theory, Continum, London. Srinivas lyengar, P.T., (2012) History of the Tamils, Asian Educational Services, Chennai. Subrahmanian, N., (2009) Brahmin in the Tamil Culture, Ennes Publications, Udumelpett. Subrahmanian, S.V., Thirunavukkarasu, (Etd.) (1983) Megalithic Monuments and Mega- lithic Culture, in Tamil Nadu, International Institute of Tamil Studies, Madras. Terry Nardin, David R. Mapel., (1992) Tradition of Interantioal Ethics, Cambridge Uni- versity Press, Cambridge. Thurston. E., (1909) Castes and Tribes of South India, Goverment Press, Chennai. Triandi’s, H.C., (1994) Culture and Social Behaviour,M.C Graw Hill, New York. Tylor, Edward Burnett., (1871) Primitive Culture, John Murray, London. Victor Rajamanickam, Arulraj. V. S., (1994) Maritime History of South India, Tamil Uni- versity, Thanjavur. Willian. R., (1976) Key words: A Vocabulary of Culture and Society, Fontana, Glassow. 260 Winters, Clyde Ahmad., (1982) Lectures in Africa: Kushite Diaspor Tuhman dan focio institute, Chicago, ---., (1983) The Proto-Cultural of the Dravidians, Manding and Sumerians, Historical Heritage of the Tamils (Etd.) International Institute of Tamil Studies, Madras. 1) ആനുകാലികങ്ങള്‍ മലയാളം മാതൃഭൂമിദിനപത്രം, വിദ്യ 15 ആഗസ്റ്റ്‌ 2014 മിഥുന്‍, കെ.എസ്‌., (2013) പത്തുച്ഛാട്ടില കാര്‍ഷിക സുചനകള്‍, സർഗ്ഗസുധ മലയാളം മാസി ക, പുസ്തകം 2, ലക്കം 5. - - -, (2014) പുറനാന്മുറ്‌ ചേരചരിശ്രവ്യും സംസ്ക്കാരവ്യം, വിജ്ഞാനകൈരളി വോള്യം 49, ലക്കം. 6. രേഖ.പി., (2010) സംസ്ക്കാരചഠനവ്ും സാഹിത്യ വിമര്‍ശനവും, സാഹിത്യലോകം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, ജനുവരി-ഫെ[്രുവരി. ഷീബ. എം., കുര്യന്‍ (2004) സംസ്ക്കാരപചഠനവ്യം നവമാര്‍കസി)ിയ൯ ചിന്തകളും, വിജ്ഞാന കൈരളി, ലക്കം.7, ജൂലായ്‌. തമിഴ്‌ മഹാദേവന്‍, (2007) ദിനമണിദിനപത്രം, മാസമാണിക്കനാര്‍ നിനവുകട്ടുരൈ നവംബര്‍ -8 മിഥുന്‍, കെ.എസ്‌. (2013) ചതിഠ്ുചത്ത്‌ ചേരമന്നര്‍കാല സമുഹനിമല, ആയ്വ്‌ കോവൈ, മധുരൈ കാമരാജ്‌ സര്‍വ്വകലാശാല, മധുരൈ. സുബ്രഹ്മണ്യന്‍.ക., (1988-1989) ചേരനാടു പറ്റിയ തമിഴ്‌ ആയ്വുകള്‍ റിസര്‍ച്ച്‌ പേപ്പര്‍സ്‌, തമിഴ്‌ വിഭാഗം, കേരളസര്‍വൃുകലാശാല, കാര്യവട്ടം. വോള്യം.18. English Anna Boswell, (2013) The Work of Culture, Journal of New Zealand Literature.No.31:2. 261 Arivanan, K. P., (1976) Physical and Cultural Similarities between Dravidian and Afri- can, Journal of Tamil Studies, Chennai. ---., (1980) Notable Negorid Elements in Dravidian India, Journal of Tamil Studies, Chennai, No.17. Asko Darpola, (2007) Study of the Indus Script, Chemozhi, CIIL Mysore. Frothingham, Jr, A.L., (1884) Historical Sketh of Syrian Literature and Culture, The American Journal of Philosophy, The John Hopikins University Press. Vol.5, No.2. George Herbert Clarke, (1984) What is Literature?, The Sewanee Review, The Johns Hopkins University Press. Vol.35, No. 1. Hirsch, E.D.Jr, (1978) What is Literature?, In Hernadi. Hohulin, E.Lou., (1987) Concepts and Categories, when if a tree not a tree? A Notes on Translation Journal. Hopgood. C. R., (1948) Language, Literature and Culture, Journal of the International African Institute, Cambridge University Press. Vol.18, No.2. Hyden White, (1980) Literature and Social Action: Reflection Theory of Literary Art, New Literary History, The John Hopkins University Press, Vol. 11, No.2. Joe Bray and Ruth Evans, (1998) What is Textual Culture?, Textual Cultures, Indiana University Press, Vol.2, No.2. John.H.Muller., (1935) is Art the Product if its Age?, Social Forces, oxford University Press, Oxford. MC. Fadden, George., (1978) Literture many Sided Process, In Hernadi Midhun, K. S., Prakas Babu, P. V., (2015) Discoursing the Linkages between Tamil and Malayalam Morphemes, Paripex-Indian Journal of Research, Ahamadabad, Vol.4, Issue 6. 262 Midhun, K. S., (2014) Dulcet Dieties of Sangam Literature, Research Articles, Sri Vasavi College, Erode, Tamilnadu. --- (2015) A Comparative study of Future Tense Case Markers of Dravidian Languages, Hans Roever College, Perambalur, Trichi, Tamil Nadu. Milton, C. Albrecht, (1954) The Relationship of Literature and Society, American Journal of Sociology, The University of Chicago. Vol.59, No.5. Nachimuthu, K., (1985-1986) Sangam Literature and Ancient Kerala Some Geographi- cal Questions, Research papers Dept. of Tamils University of Kerala, Thiruvananthapuram. Vol.15. Rajan Gurukkal, ., Wittaker, C.R., (2002) In Search of Muziris, Journal of Roman Arche- ology, Shinu,A. Abraham., (2003) Chera Chola, Pandyas: using Archeological Evidence to Iden- tify the Tamil Kingdoms of Early Historic South India, Asian Perspective, Vol.42, No.2. Shamsasthri, R., (1930) Dravidian Culture, Annals of the Bhandarkar Oriental Research Institute, Vol.11, No. 4. Swirski, Peter., (1998) Literature and Literary Knowledge, The Jounals of the Mid- west Modern Language Asosciation Vol.31, No.2 Wellek, Rene., (1978) What is Literature?, In Hernadi. William Peterfield Trent, A.M., (1906) The Relations of Historty and Literature, An Address, The Virginia Magazine of History and Biography, Vol.13, No. 4. Winters, Clyde Ahamd., (1980) The Genetic Unity of Dravidian and African Languages and Cultures, Asian Studies, Hongkong. --- (1981) Are Dravidians of African Origin, Asian Research Association, Hongkong. 263 --- (1986) The Dravidians Origin of the Mountain and Water Toponyms in Central Asia, Journal of Central Asia. - - - (2008) Origin and Spread of Dravidian speakers, International Journal of Human Genetics, No.8 (4) iV) ഗവേഷണ ്രബന്ധങ്ങള്‍ മലയാളം അജി, എസ്‌. ദാസ്‌., (2001) പാരമ്പര്യം ആധുനിക മലയാളകവിതയില്‍ അക്കിത്തം, അയ്ൃച്ച പണിക്കര്‍ കക്കാട്‌ എന്നിവരുടെ കവിതകള ആസ്പദമാക്കി ഒരു പഠനം, (അപ്രകാശിത പി. എച്ച്‌.ഡി. പ്രബന്ധം) മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം. ഉണ്ണികൃഷ്ണന്‍, എന്‍. സി., (1993) പുരോഗമന സാഹിത്യപ്രസ്ഥാനത്തി൭൯റ സ്വാധീനം 1960 വരയുള്ള മലയാള നോവലുകളില്‍, (അപ്രകാശിത പി.എച്ച്‌.ഡി. പ്രബന്ധം) മഹാത്മഗാന്ധി സര്‍വ്വകലാശാല, കോട്ടയം. ബേബി സെബാസ്റ്റ്യന്‍, (2003) അസ്തിത്വവാദത്തിന്റ സ്വാധീനം മലയാളത്തില ആധുന്നിക നോവലുകളില്‍, ഒ.വി.വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍, ആനന്ദ്‌ എന്നിവമര ആധാരമാക്കി ഒരു പഠനം. (അപ്രകാശിത പി.എച്ച്‌.ഡി. ്രബന്ധം) മലയാള വിഭാഗം സെന്റ്‌ തോമസ്‌ കോളേജ്‌, പാല. മേരിക്കുട്ടി, എം. എ., (2009) കേരളസംസ്ക്യതിയുടെ സ്വാധീനം ഇടശ്ശേരി ഗോവിന്ദല്‍ നായ രുടെ കവ്വിതയില്‍, (അപ്രകാശിത പി.എച്ച്‌.ഡി. പ്രബന്ധം) മഹാത്മഗാന്ധി സര്‍വ്വകലാശാല, കോട്ടയം. ഷൈല എബ്രാഹാം, (2008) ചാരമ്പര്യവ്യം പാരമ്പര്യ നിഷേധവും ഒ.വി.വിജയന്‌ കഥാപ ചഞ്ചത്തില്‍്‌, (അപ്രകാശിത പി.എച്ച്‌.ഡി. ്രബന്ധം) കാതേലിക്കേറ്റ്‌ കോളേജ്‌, പത്തനംതിട്ട. തമിഴ്‌ ഭാരതിശ്രീ, കാ., (2012) സംഘഇലക്കിയത്തില്‍ ചേരമക്കളിന്‍ വാഴ്വിയല്‍ മറപുതുടര്‍ച്ചി, ഫോക്ലോര്‍ വിഭാഗം, തമിഴ്‌ സര്‍വ്വകലാശാല, തഞ്ചാവൂര്‍. ENGLISH Andiappa, Pillai.D., (1970) Descriptive Grammar of Kalittokai, University of Kerala, Thiruvananthapuram. 264 Elayaperumal, M., (1975) Grammar of Ainkurunuru with Indev, University of Kerala, Thiruvananthapuram. Kamatchinathan, A., (1964) Gramatical Study of Narrinai with Translation and Index, University of Kerala, Thiruvananthapuram. Krishnambal, S. R., (1974) Grammar of Kurunthokai, University of Kerala, Thiruvananthapuram. Subramanian, S. V., (1972) Grammar of Akananuru with Index, University of Kerala, Thiruvananthapuram. Subramanian, V. I., (1962) Index of Purananuru, University of Kerala, Thiruvananthapuram. v) Meeime) മലയാളം പത്മനാഭപിളള, ജി. ശ്രീകണ്ഠേശ്വരം. (2013) ശബ്ദതാരാവലി, എസ്‌.പി.സി.എസ്‌, കോട്ടയം. രാജഗോപാലന്‍, എന്‍. കെ., (1993) സംസ്കൃത നിരുക്തകോശം, കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട, തിരുവനന്തപുരം. തമിഴ്‌ Cre-A: Dictionery of Contemporary Tamil (Tamil-Tamil-English) (2014) Cre-A, Chennai. English Illustrated Oxford Dictionary (1998), Oxford University Press, Oxford. Longman Dictionary of Contemporary English (2009) Pearson Education The Oxford English Dictionary, (1933) Clarondam Press 265 vi) Websites http://artzia.com/Arts/Literature? about http://www.biomedecentral.com/1471-2156/5/26 http:// go.warwick.ac.uk/globalpadintercultural http://www.interscience.wiley.com http:// journal,medical_culture.org.an/004/meaning.php. http://journally.lib.byu.edu/spc/Index.php/CCR/article/download(13469) 13403 http://www.justor.org/stable/23724105 http://www.justor.org/stable/3180549 http://www.justor.org/stable/23724016 http://www.justor.org/stable/27534096 http://www.justor.org/stable/40478873 http://pubmedicentral.nih.gov/artielerender.fegi?artid=1534032 http://www.und.nodak.edu/liguistic/wp/1997-meyer. http:/world culture.xtogrulxali.blogspot.in/2012/09 etymology of culture. vii) Software ArcGIS 9.3 Maping Software, Developed by ESRI (Environmental Systems Reserach Institute, California) Midhun K.S. “The attributes of the Chera culture as engraved in Sangam literature : A study through ‘ettuthokai' “ Thesis. Department of Malayalm of Sree keralavarma college, University of Calicut, 2015. അനുബന്ധങ്ങള്‍ 266 അനുബന്ധം I സംഘസാഹിത്ൃ ്രസാധന ചരിത്രം ഒരു ജനസംസ്‌ക്കാരത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സംഘകാവ്യങ്ങള്‍ തമിഴിയില്‍ എഴുതപ്പെട്ടതാണെന്ന്‌ കരുതുന്നു. അക്കാലത്തെ സാഹിത്യഭാഷയിലെഴുതപ്പെട്ട ഈ കൃതി കള്‍ പനയോലകളിലാണ്‌ എഴുതി സൂക്ഷിച്ചിരുന്നത്‌. ഈ കാവ്യങ്ങളെ ഒരു നിശ്ചിത കാല ത്തിനുശേഷം നശിക്കാതിരിക്കാന്‍ വേണ്ടി മറ്റൊരു പനയോലയിലേക്ക്‌ പകര്‍ത്തിക്കൊണ്ടി രുന്നു, കാലന്തരത്തില്‍ അവ തമിഴ്ഭാഷയുടെ അക്ഷരങ്ങള്‍ കടമെടുത്തത്‌ അപ്രകാരമാണ്‌. സംഘകാലത്തെ മിക്ക കൃതികളും പനയോലകള്‍ പകര്‍ത്തിയെഴുതുന്നവരുടെ വീടുകളില്‍ നിന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇങ്ങനെ കണ്ടെത്തിയ തിരുമുരുക്കാറ്ുച്ചട 1851 ല്‍ നച്ചന? യാര്‍ക്കിന്നിയരുടെ വ്യാഖ്യാനത്തോടൊപ്പം തന്റെ പുതിയ വ്യാഖ്യാനവും ചേര്‍ത്ത്‌ അറമു ഖൻ നാവലര്‍ അച്ചടിച്ച്‌ പുറത്തിറക്കി. തുടര്‍ന്ന്‌ സംഘകൃതികളോരോന്നും അച്ചടിച്ച്‌ പുറ ത്തിറക്കി. അവ; കാവ്യം പ്രസിദ്ധീകരിച്ചവര്‍ പ്രസിദ്ധീകരിച്ചവര്‍ഷം തിരുമുരുകാറ്റുപ്പട അറമുഖന്‍ നാവലാര്‍ 1851 കലിത്തൊകൈ സി.വൈ.ദാമോദരന്‍പ്പിള്ള 1887 പത്തുപ്പാട്ട്‌ ഉ.വേ.സ്വാമിനാഥയ്യര്‍ 1889 പുറനാനൂറ്‌ ഉ.വേ.സ്വാമിനാഥയ്യര്‍ 1894 ഐങ്കുറുനുറ്‌ ഉ.വേ.സ്വാമിനാഥയ്യര്‍ 1903 മുല്ലപ്പാട്ട മറൈമാലെയടികള്‍ 1903 പതിറ്റുപ്പത്ത്‌ ഉ.വേ. സ്വാമിനാഥയ്യര്‍ 1904 പട്ടിനപ്പാല ഉ.വേ. സ്വാമിനാഥയ്യര്‍ 1904 പൊരുനാരാറ്റുപ്പട വാ.മഹാദേവ മുതലിയാര്‍ 1907 കുറുന്തൊകൈ ശരിപെരുമാള്‍ അരങ്കനാര്‍ 1915 നറ്റിണൈ പിണത്തൂര്‍ നാരായണസ്പവാമിഅയ്യര്‍ 1915 പരിപാടല്‍ ഉ.വേ.സ്വാമിനാഥയ്യര്‍ 1918 അകനാനൂറ്‌ ഉ.വേ.രാഘവയ്യങ്കാര്‍ 1918 1.1 തിരുമുരുകാറ്റുപ്പട ശ്രീലങ്കന്‍ തമിഴ്‌ വംശജനായ അറമുഖന്‍ നാവലാരാണ്‌ 1851 ല്‍ തിരുമുരുകാറ്ുച്ചട നാച്ചി നിയര്‍ക്കിനിയരുടെ വ്യാഖ്യാനത്തെ മുന്‍നിര്‍ത്തി താനെഴുതിയ വ്യാഖ്യാനത്തോടെ പ്രസി ദ്ധീകരിച്ചത്‌. ഈ കൃതിയാണ്‌ സംഘസാഹിത്യത്തിലേതായി അച്ചടിയിലൂടെ പുറത്തുവന്ന ആദ്യ കൃതി. ഇതിനുശേഷം 1881 ല്‍ സദാശിവച്ചിള്ള അറമുഖല്‍ നാവലാരുടെ അതേ വ്യാ ഖ്യാനത്തോടൊപ്പം ചെന്നൈയില്‍ നിന്ന്‌ പ്രസാധനം ചെയ്തു. 1889-ല്‍ നച്ചിനാര്‍ക്കിനിയരുടെ വ്യഖ്യാനത്തോടെ പത്തുപ്പാട്ട മുഴുവനും ഉ.വേ. സ്വാമിനാഥയ്യര്‍ പ്രസാധനം ചെയ്തു. പിന്നീട്‌ 1892 ല്‍ പൂവൈ കല്ല്യാണ സുന്ദര മുതലിയാര്‍ പല താളിയോലകള്‍ പരിശോധിച്ച്‌ മൂലം മാത്രം ചെന്നൈയില്‍ നിന്ന്‌ ഗ്രസിദ്ധീകരിച്ചു. 1996 ല്‍ പുഷ്പര ചെട്ടിയാര്‍ & കമ്പനി ്രസാ ധനം ചെയ്തതും മൂലം മാത്രമായിരുന്നു. 267 ശൈവരുടെ പന്ത്രണ്ടുതിരുമുറകളില്‍്‌ ഒന്നായ തിരുമരുകാമുച്ചട വീടുകളില്‍ പാരാ യണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പാരായണ ഉദ്ദേശം മുന്‍നിര്‍ത്തി മാത്രം തിരുമു രുകാറ്റുപ്പടയുടെ മൂലം നിരവധി തവണ പലരാല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. 1924 ല്‍ അ.മ ഹാദേവ ചെട്ടിയാര്‍ മൂലത്തെയും പരിമേല്‍ അഴകരുടെ വ്യാഖ്യാനത്തോടും കൂടി പ്രസാ ധനം ചെയ്തു. ഇതേ പതിപ്പ്‌ അതേ വര്‍ഷത്തില്‍ തന്നെ കോ. വടിവ്വേശ്‌ ചെട്ടിയാര്‍ പരി ശോധിച്ച്‌ പുന:്രസാധനം ചെയ്തു. തിരുമുരുകാറ്റുപ്പടയുടെ കര്‍ത്താവായ നക്കീരന്റെ ചരി ്രവും മുരുകന്റെ ആറ്‌ വീടുകളുടെ ചരിത്രവും അവയ്ക്ക്‌ സ്തോത്രങ്ങളും രചിച്ച്പരിഷ്കരി ച്ചാണ്‌ ഈ പുതിയപതിപ്പ്‌ ഇറങ്ങിയത്‌. മറ്റൊരു ശ്രദ്ധേയമായ പ്രസിദ്ധികരണം 1943 ല്‍ വൈയ്യാപുരിപിള്ള, പാട്ടുകളെല്ലാം താളിയോലകള്‍ വച്ച്‌ പരിശോധിച്ച്‌ ്രസാധനം ചെയ്ത അറുപത്‌ പുറങ്ങളുള്ള പതിപ്പാണ്‌. മുഖവുര, തിരുമുരുകാറ്റുപ്പടയും വ്യാഖ്യാനവും, അകാരാ ദിയില്‍ പാട്ടു, അകാരാദിയില്‍ വാക്കുകളുടെ അര്‍ത്ഥം, പിഴകളുടെ തിരുത്ത്‌, വിട്ടുപോയ പാട്ടുകള്‍, പാഠഭേദം എന്നിവ ചേര്‍ത്താണ്‌ ഈ പതിപ്പ്‌ നിബന്ധിച്ചിരിക്കുന്നത്‌. തിരുമുരുകാ റുപുടയുടെ ഏറ്റവും മികച്ച വ്യാഖ്യാനം ഇതാണ്‌. 1.2. കലിത്തൊകൈ. കലിമത്താകയെ താളിയോലകളില്‍ നിന്ന്‌ ആദ്യമായി പുസ്തകരുപത്തിലാക്കിയത്‌ 1887 ല്‍ സി.വൈ. ദാമോദരന്‍ പിള്ളയാണ്‌. ഇ.വൈ. അനന്തരാമന്‍ 1925-31 കാലഘട്ടത്തിനുള്ളില്‍ കുറിഞ്ചികലി (1925), പാലൈക്കലി (1925) മരുതക്കലി (1925), മുല്ലക്കലി (1925) നെയ്തല്‍കലി (1931) എന്നിങ്ങനെ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ നിരവധിപേര്‍ കലിത്തൊക്കെ പ്രസിദ്ധീകരി ച്ചുകൊണ്ടിരിക്കുന്നു. 1.3 പത്തുപ്പാട്ട നാച്ചിനാര്‍ക്കിനയരുടെ വ്യാഖ്യാനത്തോടൊപ്പമുള്ള പത്തുപ്പാട്ടില്‍ ആദ്യപതിപ്പ്‌ 1889 ല്‍ ഉ.വേ.സ്വാമിനാഥയ്യരാണ്‌ പുറത്തിറക്കിയത്‌. ദ്രാവിഡരത്നാകര പ്രസിദ്ധീകരണമാണ്‌ മുലവും വ്യാഖ്യാനവുമുള്ള ഈ പതിപ്പ്‌ പുറത്തിറക്കിയത്‌. തുടര്‍ന്ന്‌ 1918, 1931, 1950, 1956, 1961, 1974 എന്നീ വര്‍ഷങ്ങളില്‍ ഇതിന്റെ പതിപ്പുകള്‍ പുറത്തിറങ്ങി. 1955 ല്‍ രണ്ടുഭാഗങ്ങളിലായി പത്തുപ്പാട്ടിന്റെ മുഴുവന്‍ വ്യാഖ്യാനത്തോടും കൂടി പോ.വേ സോമസുന്ദരനാര്‍ ശൈവസി ദ്ധാന്ത നൂര്‍പ്പതിപ്പ്‌ കഴകത്തില്‍ നിന്നും ഗപസിദ്ധികരിച്ചു. 1962, 66, 68, 71 എന്നീ വര്‍ഷങ്ങളില്‍ ഇതിന്റെ തുടര്‍പതിപ്പുകളും ഇറങ്ങി. 1931 ല്‍ ഉ.വേ. സ്വാമിനാഥയ്യരും ജെ.വി.ചെല്ലിയം Pathuppattu Ten Tamil Idylls (946, 1962) എന്ന പേരിലും എസ്‌. രാജം പത്തുച്ഛാഴ്ടമുലം (1957) എന്ന പേരിലും എന്‍.0ഘുനദന്‍ Long Poems from Sangam Tamil (1977) എന്ന പേരില്‍ പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പതിപ്പ്‌ പത്തുച്ചാട്്‌ വചനം (1935) എന്ന പേരില്‍ ന.ചി. കന്നൈയാപിള്ള പുറത്തിറക്കിയതാണ്‌. ഇതില്‍ പത്തുപ്പാട്ടിലെ ്രധാനപ്പെട്ട പാട്ടു കളെ കോര്‍ത്തിണക്കിയിരിക്കുന്നു. പിന്നീട്‌ പുറത്തിറങ്ങിയ മികച്ച വ്യാഖ്യാനത്തോടെ വന്ന പതിപ്പുകള്‍ 1999 പുലവര്‍ കുഴു പുറത്തിറക്കിയ സംഘസാഹിത്യവ്യം പത്തുച്ഛാട്ടും എന്ന പേരില്‍ സാ.ചേ.സുസ്രഹ്മണ്യന്‍ 2000 പുറത്തിറക്കിയതും സംഘ ഇലക്കിയം പത്തൃച്ഛാട്ട്‌ എന്ന പേരില്‍ ന്യുസെഞ്ചറ? പുറത്തിറക്കിയ പതിപ്പുകളുമാണ്‌. 268 1.4. പുറനാനൂറ്‌ 1894 ല്‍ ഉ.വേ.സ്വാമിനാഥയ്യരാണ്‌ പുറനാനൂറ്‌ ആദ്യമായി പ്രസാധനം ചെയ്തത്‌. അദ്ദേ ഹത്തിന്‌ ഈ പതിപ്പ്‌ തയ്യാറാക്കാന്‍ സഹായകമായ താളിയോലകളില്‍ 398 പാട്ടുകളേ ഉണ്ടായിരുന്നുളളൂ 268, 269 എന്നീ പാട്ടുകള്‍ നഷടപ്പെട്ടിരുന്നു. 266 വരെയുള്ള താളിയോല കളില്‍ പാട്ടുകള്‍ക്ക്‌ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ 242 മുതല്‍ 266 വരെ യുള്ള പാട്ടുകളുടെ വ്യാഖ്യാനങ്ങള്‍ ഏറെ കുറയും ബാക്കിയുള്ള പാട്ടുകളുടെ വ്യാഖ്യാന ങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു പോയിരുന്നു. ഇകാരം 266 വരെയുള്ള പാട്ടുകളുടെ വ്യാഖ്യാനം ഓലയിലുള്ളതുപോലെ തന്നെയാണ്‌ ഉ.വേ.സ്വാമിനാഥയ്യര്‍ പ്രസിദ്ധകരിച്ചത്‌. പാട്ടിന്റെ നമ്പര്‍, അതിനുതാഴെ പാട്ട, അതിനുതാഴെയായി തിണയും തുറയും പാടിയ കവികളെയും ആരെക്കുറിച്ചാണ്‌ പാട്ടില്‍ പാടിയതെന്നും എന്തിനെക്കുറിച്ചാണ്‌ പാടിയിരി ക്കുന്നതെന്നുമെന്ന രീതിയിലാണ്‌ ഈ കൃതിക്രമീകരിച്ചിരിക്കുന്നത്‌. പുറനാനുറില്‍ പരാ മര്‍ശിച്ചിരിക്കുന്ന മലകള്‍, ആറുകള്‍, ജീവകിള്‍, സ്ഥലങ്ങള്‍, കവികളുടെ ചരിത്രം, രാജാക്കന്മാ രുടെ ചരിത്രം, പാടപ്പെട്ടവരെക്കുറിച്ചുള്ള ചരിത്രം, പുറനാനൂറിലെ പ്രസിദ്ധമായ കാവ്യഭാഗങ്ങള്‍ എന്നിവയെക്കുറിച്ചു ആമുഖത്തില്‍ തന്നെ വിശദീകരിച്ചിരിക്കുന്നു, ഈ പതിപ്പിന്റെ ഏറ്റവും മികച്ച സവിശേഷത ഇതാണ്‌. കൂടാതെ പാട്ടിന്റെ അകരാദിയും പുറം നമ്പരും, തിണയും തുറയുടെ വ്യാഖ്യാനവും, പാട്ടുകളുടെ അകരാദിയും അതിന്റെ അര്‍ത്ഥവും പേജ്‌ നമ്പരും, പുറനാനൂറിലെ വരികളെക്കുറിച്ചും അവസാനമായി ഒതറ്ും തിരുത്തും, പൃറനാന്ുറും ശാസ നങ്ങളും ചേര്‍ത്ത്‌ വിശദീകരിച്ചിരിക്കുന്നു. വ്യാഖ്യാനമില്ലാതിരുന്ന പാട്ടുകള്‍ക്ക്‌ വ്യാഖ്യാനമെഴുതിയും പുതിയ വിവരങ്ങള്‍ ചേര്‍ത്തും ഉ.വ.സ്വാമിനാഥയ്യരാണ്‌ പുറനാനുറിന്റെ രണ്ടാം പതിപ്പ്‌ (1923) പുറത്തിറക്കിയത്‌. അദ്ദേഹ ത്തിന്റെ തന്നെ മൂന്നാം പതിപ്പില്‍ (1935) ആവശ്യം വേണ്ട കുറിപ്പുകളോടും പുറനാനൂറിലെ അളവു തൂക്കങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഉ.വേ.സ്വാമിനാഥയ്ുരുടെ മരണശേഷമാണ്‌ നാലാംപതിപ്പ്‌ 1950 ല്‍ പ്രസിദ്ധീകരിക്കുന്നത്‌. തുടര്‍ന്ന്‌ 1956, 1963, 1971 എന്നീ വര്‍ഷങ്ങളില്‍ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഉ.വേ.സ്വാമിനാഥയ്യര്‍ക്കു ശേഷം പുറനാനൂറ്‌ പ്രസിദ്ധീകരിച്ചത്‌ തിരുനെല്‍വേലി ശൈവ സിദ്ധാന്ത നൂര്‍പതിപ്പകത്തിനിന്നും അവ്വൈ ദുരൈസ്വാമിപ്പിളയാണ്‌. ദരൈസ്വാമിക്ക്‌ കിട്ടിയ താളിയോലകളും ഉ.വ്വേ. സ്വാമിനാഥയ്യരുടെ പതിപ്പും താരതമ്യം ചെയ്ത്‌, പാട്ടുകള്‍ പൂര്‍ണ്ണ മാക്കിയുമാണ്‌ 1947 ല്‍ 200 പാട്ടുകള്‍ ചേര്‍ത്ത്‌ ഒന്നാം ഭാഗത്തെയും 1951 ൽ ശേഷിക്കുന്ന ഇരുനൂറ്‌ പാട്ടുകള്‍ ചേര്‍ത്ത്‌ രണ്ടാം ഭാഗത്തെയും ഗ്പരസിദ്ധീകരിച്ചത്‌. വ്യാഖ്യാനം ഇല്ലാത്ത പാട്ടുകള്‍ക്ക്‌ ഇദ്ദേഹം തന്നെ വ്യാഖ്യാനം കൊടുത്തിരിക്കുന്നു. ഈ പതിപ്പിന്റെ ്രധാന സവിശേഷത, ഉ.വ്വേ. സ്വാമിനാഥയ്യര്‍ക്ക്‌ പൂരിപ്പിക്കാന്‍ കഴിയാത്ത കവികളുടെ പേരുകളും അപൂര്‍ണ്ണങ്ങളായ വരികളും പറ്റാവുന്ന പൂര്‍ത്തികരിക്കാന്‍ ശ്രമിച്ചു എന്നുളളതാണ്‌. ഒന്നാം പതിപ്പിന്‌ 1952, 1960, 1964, 1967, 1971, 1973 എന്നീ വര്‍ഷങ്ങളിലും രണ്ടാം പതിപ്പിന്‌ 1956, 1962, 1962, 1972 എന്നീ വര്‍ഷങ്ങളിലും തുടര്‍പ്പതിപ്പുകള്‍ പുറത്തിറങ്ങി. 269 ടൽ ലളിത വ്യാഖ്യാനത്തോടാകൂടി പുറത്തിറങ്ങിയ പെരുമഴൈപ്പുലവന്‍ പോ.വേ. സേമസുന്ദരന്‍ പതിപ്പ്‌, 1958 ല്‍ ഗവേഷണ പ്രാധാന്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച കേമ്പില്‍ പതിപ്പും 1998 ല്‍ സ്വന്തം വ്യാഖ്യാനത്തോടകൂടി പുറത്തിറങ്ങിയ മാണ ക്യവാസക൯ല്‍ പതിപ്പും 1999 ലെ അ.മാണഞിക്ക്യനാര്‍ പതിപ്പും, 2004 ലെ അ.മ. പരിമണം, കു.വെ.ബ്വാല സ്ൃരബ്ചഹ്മണ്യം എന്നിവരുടെ പതിപ്പും പുറനാനൂറിന്റെ ശ്രദ്ധിക്കപ്പെട്ട ്രസിദ്ധീ കരണങ്ങളാണ്‌. മലയാളത്തില്‍ പുറനാനൂറിനുണ്ടായ ഏറ്റവും മികച്ച പ്രസാധനം ഗവേഷണ പ്രാധാ ന്ൃത്തോടെ 1969 ല്‍ വി.ആര്‍. പരമേശ്വരന്‍ പിള്ള ഭാഷാന്തരം ചെയ്ത്‌ കേരളസാഹിത്യ അക്കാദമി ഗ്രസിദ്ധീകരിച്ച പതിപ്പാണ്‌. 5 ഐങ്കുറുനുറ്‌ 1903 ല്‍ ഉ.വേ. സ്വാമിനാഥയൃരാണ്‌ ഐങ്കുറുനുറ്‌ ആദ്യമായി (്പസിദ്ധീകരിക്കുന്നത്‌. പല കൈയ്യെഴുത്ത്‌ പ്രതികള്‍ പരിശോധിച്ചും പാഠഭേദങ്ങള്‍ താരതമ്യം ചെയ്തും പഴയ വ്യാഖ്യാ ന ത്തോടുകൂടിയുമാണ്‌ ഈ പതിപ്പ്‌ പുറത്തിറത്തിറക്കിയത്‌. പിന്നീട്‌ 1920, 1944, 1949 കളില്‍ വന്ന പതിപ്പുകള്‍ പില്‍ക്കാലത്തു ലഭിച്ച കൈയ്യെഴുത്ത്‌ ്രതികള്‍ താരതമ്യം ചെയ്തു പരി ഷ്കരിച്ചാണ്‌ പുറത്തിറക്കിയത്‌. ആഴ്വാര്‍ തിരുനാകരിയിലുള്ള ശ്രി.തേ. ലക്ഷമണ കവിരാ യരില്‍്‌ നിന്ന്‌ കിട്ടിയ മൂലവും കുറിപ്പുകളും ജു.എം. വേല്ുച്ചിഭൂളയുടടെ പക്കലുണ്ടായിരുന്ന മൂലവും കുറിപ്പുകളും തിരുന്നിലെ വിദ്വാന്‍ ഗ്ശീഷണ്‍മുഖ്ം പിള്ളയില്‍ നിന്നുകിട്ടിയ മൂലവും കുറിപ്പുകളുമാണ്‌ പരിശോധനയ്ക്കായി ഉ.വ്വേ. സ്വാമിനാഥൈയ്യര്‍ ഉപയോഗിച്ചത്‌. ഐങ്കുറു നൂറിന്റെ കൈയ്യെഴുത്തു ര്രതികളിലെ വ്യാഖ്യാനത്തിന്റെ സ്വഭാവം കണ്ട്‌ അത്‌ പേരാശ്രിയര്‍ നച്ചിനാര്‍ക്കിന്നിയര്‍, പേരിമേഴ്അഴകര്‍ എന്നിവരുടെ വ്യാഖ്യാനമാകാമെന്ന്‌ കരുതുന്നു. 1.6. പതിറ്റുപ്പത്ത്‌ ആദ്യത്തെപത്തും അവസാനത്തെ പത്തും കണ്ടുക്കിട്ടിയില്ലാത്ത പതിറ്റുപ്പത്തിന്റെ ആദ്യ പതിപ്പ്‌ ഉ.വേ.സ്വാമിനാഥയ്യര്‍ 1904 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. കണ്ടുകിട്ടിയ ്രതിയില്‍ മൂലത്തിന്റെ പലഭാഗവും വ്യാഖ്യാനവും നശിച്ചരീതിയിലാണ്‌, ഇതേപോലെ തന്നെ യാതൊരു മാറ്റവും കൂടാതെയാണ്‌ ആദ്യപതിപ്പ്‌ പുറത്തിറക്കിയത്‌. ഈ പതിപ്പിനുശേഷം കണ്ടുകിട്ടിയ കയ്യെഴുത്തുര്പതികളെ മുന്‍നിര്‍ത്തി പരിശോധിച്ച്‌ വിട്ടുപോയ ഭാഗം പൂര്‍ത്തീകരിച്ചാണ്‌ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്‌. ഉ.വേ. സ്വാമിനാഥയ്യരുടെ പഴയവ്യാഖ്യാനത്തോ ടെയും കുറിപ്പുകളോടുമുള്ള മു.താലവയ്രുടെ പതിപ്പ്‌ (1947) ഒ.വൈ സു. തുമരമ്ത്ഥമിച്ചിഭൂളയുടെ വ്യാഖ്യാനത്തോടെയുള്ള പതിപ്പ്‌ (1950) ഈഴത്തമിഴ്‌ പൃലവര്‍ അരളും പലവനാരുടെ രണ്ട്‌ ഭാഗങ്ങളടങ്ങിയ പതിപ്പ്‌ (1960, 1963), മി. മപാൊ൯രാമനാഥല്‍ ഒചട്ടിയാരുടെ പതിപ്പ്‌. പുല? യുര്‍ക്കോന്സികന്റെ വ്യാഖ്യാനത്തോടൊപ്പമുള്ള പതിപ്പ്‌ (1974) പുലവര്‍ അ. മാണിക്കളാര്‍ പതിപ്പ്‌ (1999) കോവിലൂര്‍ മടാലയ അതിനം പതിച്ച്‌ (2003) ത്യസെഞ്ച? ബ്ുക്ക്‌ ഹാന്‌ പതിപ്പ്‌ (2004) എന്നിവ വ്യാഖ്യാനങ്ങളോടുകൂടിയ പതിറ്റുപ്പത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ു പതിപ്പുകളാണ്‌. പതിറ്റുപ്പത്തിന്റെ മൂലം മാശ്രമായി പുറത്തിറങ്ങിയ പ്രധാന പതിപ്പുകള്‍ ശൈവസിദ്ധാന്തകഴകത്തിന്റെ മകാകാമരാജം പതിച്ച്‌ (1940) മറ്റേതസ്‌ രാജം പതിച്ച്‌ (1957) പാരിന്നിലലയം പതിച്ച്‌ (1967), ന്യുമസെങ്ചറി ബ്വുക്ക്‌ ഹാസ്‌ ചതിച്ച്‌ (1981) എന്നിവയാണ്‌. മലയാളത്തില്‍ പതിറ്റുപത്തിലുണ്ടായ ശ്രദ്ധേയമായ വ്യാഖ്യാനം വി.ആര്‍. പരമേശ്വരന്‍ പിള്ള ലിപ്യന്തരണം ചെയ്ത്‌ കേരള സാഹിത്യ അക്കാദമി 1997 ല്‍ പ്രസാധനം ചെയ്തതാണ്‌. 270 1.7. കുറുന്തൊകൈ തിരുകണ്ണപ്യരം ഗരിപെരുമാള്‍ അരാങ്കരനാണ്‌ 1915 ല്‍ ആദ്യമായി കുറുന്തൊക പ്രസി ദ്ധീകരിക്കുന്നത്‌. തുടര്‍ന്ന്‌ 1933 ല്‍ അരുണാചല്‍ദേശികരും 1937 ൽ ഉ.വ്േ. സ്വഥാമിനാഥയ്ൃരും 1940 രവയ്യാപുരിപിളളയും 1985 ല്‍ മു.ഷണ്‌്മുഖപിളളയുടെ 1993 ല്‍ മാ.രാഘവയ്യങ്കരുടെവ്യാ ഖ്യാനത്തോടുകൂടിയും പുറത്തുവന്നു. 1.8. നറ്റിണൈ പിണത്തുര്‍നാരായണ സ്വാമിയാണ്‌ 1915 ല്‍ നറ്റിണ പുറത്തിറക്കുന്നത്‌. അതിനുശേഷം ശ്രീ സ്വാമി വേദാചലം, ഉ.വ്വേ സ്വാമിനാഥയ്യര്‍ ശ്രീമാന്‍ തി.ത. കനകസുന്ദരം പിളള ഉ.വുെ ദുരൈ സ്വാമിപിള്ള എന്നിവര്‍ ഒന്നാം ഭാഗവും (1966) രണ്ടാം ഭാഗവും (1968) പ്രസിദ്ധീകരി ച്ചു. മധുരയിലെ സംഘത്തമിഴില്‍ നിന്ന്‌ പാട്ടിന്റെ ടിപ്പണിയോട്‌ കൂടിയാണ്‌ പിണത്തുര്‍ നാരായണസ്ധാമി നറ്റിണ ്രസിദ്ധീകരിക്കുന്നത്‌. 1.9. പ്രിപാടല്‍ 1918 ല്‍ ഉ.വെ.സ്വാമിനാഥയൃര്‍ പരിമേലഴകരുടെ വ്യാഖ്യാനത്തോടൊപ്പം തന്റെ കുറിപ്പുക ളോടെയും ചരിപാടത്‌ ആദ്യമായി പ്രസിദ്ധീകരിച്ചു. അതിനുശേഷം ശൈവിസിദ്ധാന്ത നൂര്‍പ തിപ്പ്ക്കഴകം 1957 ല്‍ ്രസിദ്ധീകരിച്ച പോ.വേ സ്വാമസുന്ദരനാരുടെ വ്യാഖ്യാനത്തോടെയുള്ള പതിപ്പാണ്‌ പുറത്തുവന്നത്‌. പരിമേലഴകരുടെ വ്യാഖ്യാനവും ഇതോടൊപ്പം ചേര്‍ത്തിരുന്നു. പിന്നീട്‌ പുലിയൂര്‍ക്കോശികന്റേതായി വന്ന (1962) (1971) (1981) പതിപാടലീന്റെ കേവിലൂര്‍ പതിപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌. 1.10. അകനാനൂറ്‌ അകനാനുറിന്റെ മൂലവും പഴയവ്യാഖ്യാനവും കൂടി 1918 ല്‍ ഉ.വേ. രാഘവയ്യങ്ാരുടെ കുറിപ്പോടുകൂടിയാണ്‌ പുറത്തുവരുന്നത്‌. രാഘവയ്യങ്കാരുടെ സംശോധനയോടുകൂടി 1923 ല്‍ പുറനാനുറിന്റെ മറ്റൊരു പതിപ്പ്‌ പുറത്തിറങ്ങി, മൂലവും പഴയവ്യാഖ്യാനവും കൂടി പേ. രാജ ഗോപാലയ്യങ്കരാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌. “അകം “പുറം” എന്തെന്ന്‌ വിശദമാക്കിയിരിക്കു ന്നു. സംസ്കൃതസാഹിത്യത്തില്‍ വരുന്ന “അകം” സാഹിത്യസിദ്ധാന്തങ്ങളുമായി താരതമ്യം ചെയ്ത്‌ വിവരിച്ചിരിക്കുന്നു. അകനാനൂറ്‌ എന്ന കൃതിയുടെ പേരിനെപറ്റി വിശദമാക്കിയിരി ക്കുന്നു. പാടിയ കവികളെയും, പാട്ടിനെപറ്റിയും പാട്ടു സമാഹരിച്ചവരെപറ്റിയും, പാട്ടുക ളുടെ എണ്ണവും തിണയും “അകം” എന്നതിനെക്കുറിച്ച്‌ അകനാനൂറിലെ പാട്ടുകളുടെ ഉദാഹ രണത്തോടെയും, അക്കാലത്തെ ജനജീവിതത്തെപ്പറ്റിയും, ്രസ്തുത പതിപ്പ്‌ തയ്യാറാക്കുന്ന തിനു വേണ്ടി ഉപയോഗിച്ച പുസ്തകങ്ങളുടെ വിവരങ്ങളും ചേര്‍ത്തിരിക്കുന്നു എന്നിവയാ ണ്‌ ഈ പതിപ്പിന്റെ ്രധാനസവിശേഷതകള്‍. പിന്നീട്‌ അകനാനുറിന്റേതായി വന്ന പ്രസിദ്ധ പതിപ്പുകള്‍ ന.മുവേങ്കടമ്ധാമിനാട്ടാരും, ര2.വേങ്കടാചലപചിള്ളയും ചേര്‍ത്ത്‌ അര്‍ത്ഥവും വ്യാഖ്യാനവും എഴുതി 1945 (പസിദ്ധീകരിച്ച പതിപ്പും 1966 ല്‍ മശവന്പിദ്ധാന്തകഴകം മൂന്നു ഭാഗങ്ങളായി ്രസിദ്ധികരിച്ച ചെരുമാമകഴപുഴവര്‍ പോ.ക്കേ.വേ സോമസുന്ദരനാരുടെ വ്യാഖ്യാനത്തോടെ യുള്ള പതിപ്പുമാണ്‌. 1990 ല്‍ മൂന്നുഭാഗങ്ങളായി ഉ. വ്വേ.സ്വാമിനാഥയൃരും അകനാനൂറ്‌ പ്രസി ദ്ധീകരിച്ചു. 271 അനുബന്ധം - II ചേരനാട്ടു കവികളും പാടപ്പെട്ട പാട്ടുകളും എണ്ണം കവി പാടപ്പെട്ട പാട്ടുകള്‍ 1. അമ്മുവനാര്‍ നറ്റി. 4, 35, 76, 138, 275, 307, 315, 327, 395, 397. കുറു. 49, 125, 163, 303, 306, 318, 327, 340, 351, 397, 401. ഐങ്കു. 101 മുതല്‍ 200 വരെ. അകം. 10, 35, 140, 280, 370, 390 2. അരചില്‍ കിഴാര്‍ കുറു. 193. പുറം. 146, 230, 281, 285, 300, 304, 342. പതി. 61 മുതല്‍ 70 വരെ. 3. ഒതലാന്തൈയാര്‍ ഐങ്കു. 301 മുതല്‍ 400 വരെ. കുറു. 12, 21, 329. 4. ഓരംപോകിയാര്‍ നറ്റി. 20, 360. കുറു. 10, 70, 122, 127, 384. ഐങ്കു. 1 മുതല്‍ 100 വരെ. അകം. 286, 316. പുറം. 284. 5. ഒവ്വൈയാര്‍ നറ്റി. 129, 187, 295, 371, 381, 390, 394. കുറു. 15, 23, 28, 29, 39, 43, 80, 91, 99, 102, 158, 183, 200, 364, 388. അകം. 11, 147, 273, 303. പുറം. 87 മുതല്‍ 104 വരെ, 140, 187, 206, 231, 232, 235, 269, 286, 290, 295, 311, 315, 367, 390, 392. 6. കപിലര്‍ നറ്റി. 1, 13, 32, 59, 65, 77, 217, 222, 225, 253, 267, 291, 309, 320, 336, 353, 359, 368, 373, 376. കുറു. 13, 18, 25, 38, 42, 87, 95, 100, 106, 115, 121, 142, 153, 187, 198, 208, 225, 241, 246, 249, 264, 288, 291, 312, 355,351, 361, 385. ഐങ്കു. 201 മുതല്‍ 300 വരെ. പതി. 61 മുതല്‍ 70 വരെ. പുറം. 8, 14, 105, 106, 107, 108, 109, 110, 111, 113, 114, 115, 116, 117, 118, 119, 120, 121, 122, 123, 124, 143, 200, 201, 202, 236, 337, 347. 272 കലി. 37 മുതല്‍ 65 വരെ. അകം. 2, 12, 18, 42, 82, 118, 128, 158, 182, 203,218, 238, 248, 278, 292, 318, 332, 382 7. കഴത്തലയാര്‍ പുറം. 62, 65, 270, 288, 289, 368. 8. കാപ്പിയാറ്റ്‌ കാപ്പിയനാര്‍ പതി. 31 മുതല്‍ 40 വരെ. 9, കുണ്ടുകട്‌ പാലിയതനാര്‍ നറ്റി. 220. പുറം. 387. 10. കുമട്ടൂര്‍ കണ്ഠനാര്‍ പതി. 11 മുതല്‍ 20 വരെ. 11. കുറുങ്കോഴിയൂര്‍ കിഴാര്‍ പുറം. 17, 20, 22. 12. കൂടലൂര്‍ കിഴാര്‍ കുറു. 166, 167, 214. പുറം. 229. 13. ചേരമാന്‍ കണൈക്കാല്‍ ഇരുമ്പൊറൈ പുറം. 74. 14. ചേരമാന്‍ കോട്ടമ്പലത്ത്തുഞ്ചിയ മാകോതൈ പുറം. 245. 15. നക്കീരര്‍ നറ്റി. 31, 86, 197, 258, 340, 350, 367. കുറു. 78, 105, 143, 161, 266, 280, 368. അകം. 36, 57, 78, 93, 120, 126, 141, 205, 227, 249, 253, 290, 310, 346. തിരുമുരുകാറ്റുപ്പട മുഴുവനും നെടുനെല്‍വാട മുഴുവനും 15. പാലൈ ഗാതമനാര്‍ പതി. 21 മുതല്‍ 30 വരെ 16. പരണര്‍ നറ്റി. 6, 100, 201, 247, 260, 265, 270 280, 300, 310, 350, 356. കുറു. 19, 24, 36, 60, 73, 89, 120, 128, 165, 199, 258, 259, 292, 298, 328, 393, 399. പതി. 41 മുതല്‍ 50 വരെ അകം. 6, 62, 76, 116, 122, 125, 135, 142, 148, 150, 162, 178, 181, 186, 196, 198, 208, 212, 222, 226, 236, 246, 258, 262, 266, 276, 322, 326, 356, 367, 372, 376, 386, 396. പുറം. 4, 63, 141, 142, 144, 145, 336, 341, 343, 348, 352, 354, 369. 17. കാക്കൈപ്പാടിനിയാര്‍നച്ചെളൈളയാര്‍ കുറു. 210. പതി. 51 മുതല്‍ 60 വരെ പുറം. 278. 18. പെരും ചാത്തനാര്‍ കൂറു. 263. 19. പൊരുന്തില്‍ ഇളങ്കീരനാര്‍ അകം. 19, 351. പുറം. 53. 20. പെരുങ്കന്നൂര്‍ കിഴാര്‍ നറ്റി. 5, 112, 119, 347. കുറു. 338. പതി. 71 മുതൽ 80 വരെ. പുറം. 147, 210, 211, 266, 318. അകം. 8. 273 21. പേയ്‌ മകള്‍ ഇളവെയനി പുറം. 11. 22. പേയനാര്‍ കുറു. 223, 339, 359, 400. ഐങ്കു. 401 മുതല്‍ 500 വരെ. അകം. 234. 23. പാലൈപാടിയ പെറും കടുംകേ നറ്റി. 9, 48, 118, 202, 224, 256, 318, 337, 384, 391. കുറു. 16, 37, 124, 135, 209, 231, 262, 283, 398. കലി. 2 മുതല്‍ 36 വരെ. അകം. 5, 99, 11, 155, 185, 223, 261, 267, 291, 313, 337, 379 പുറം. 282. 24. മുരഞ്ചിയൂര്‍ മുടിനാകരായര്‍ പുറം. 2. 25. മാങ്കുടി മരുതനാർ 26. മുടമോചിയാര്‍ പുറം. 241, 374, 375. 27. മോചി കീരനാര്‍ നറ്റി. 342. കുറു. 59, 84. അകം. 392. പുറം. 50, 154, 155, 156, 186. 28. പൊയ്കയാര്‍ നറ്റി. 18. പുറം. 48, 49. 274 അനുബന്ധം III സംഘകാല ചേരരാജാക്കന്മാര്‍ സംഘപാട്ടുകളില്‍ ചേരരാജാക്കന്മാര്‍ എപ്രകാരമാണ്‌ പരാമര്‍ശിക്കപ്പെടുന്നതെന്നും ആ പാട്ടുകള്‍ ഏതൊക്കെയാണെന്നും പരിശോധിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. 3.1 കരവൂര്‍ ഏറിയ ഒള്‍വാള്‍ കോപ്പെരുഞ്ചേരലിരുമ്പൊറൈ എരുമയുടെ വടിവുള്ള കരിംപാറകള്‍ നിറഞ്ഞ വിശാലമായ സ്ഥലം തോറും ആന കള്‍ കൂട്ടംകൂട്ടമായി നടക്കുന്ന മഹാവനത്തിനുളളില്‍ സ്ഥിതിചെയ്യുന്ന നാട്ടിനു നാഥനായു ളളവനാണ്‌ കോപ്പെരുഞ്ചേരലിരുമ്പൊറൈ എന്ന്‌ പുറനാനൂറ്‌ അഞ്ചാം പാട്ടില്‍ ഇപ്രകാരം പാടുന്നു; “എരുമൈയന്ന കരുങ്കല്ലിടൈതോ റാനിര്‍ പരക്കും യാനൈയ മുന്‍പിര്‍ കാനക നാടനൈ നീയോംപരുമ” (പുറം 5:1-2) കരവൂര്‍ എന്ന നഗരത്തിലേക്ക്‌ പടപുറപ്പെട്ട കരവൂര്‍ ഭരിച്ചിരുന്ന രാജാവിനെ ജയിച്ച്‌ ചേരഭ രണം കൊണ്ടുവന്നതിനാലാണ്‌ കോപ്പെരുഞ്ചേരലിരുമ്പൊയൈരുടെ പേരിന്റെ മുമ്പിലെ “കര വൂര്‍ ഏറിയ” എന്ന വിശേഷണം. കരിങ്കല്‍ പാറകളും പെരുംപാറകളും കുന്നുകളും ഉള്ള ഭാഗത്ത്‌ വാണിരുന്നതുകൊണ്ടാണ്‌ ഇരുമ്പൊറൈ (ഇരുമ്പൊറൈ = ഇരുപെരിയ, വലിയ; പൊറൈ - കല, പറ്റ, കുന്ന്‌, മല) എന്ന്‌ പേരിനോടൊപ്പം വിശേഷണം ഇദ്ദേഹത്തിന്‌ കിട്ടി യത്‌. കോപ്പെരുഞ്ചേരലിരുമ്പൊലൈയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മക്കള്‍ രാജ്യത്തിന്റെ വ്യാപ്തികൂട്ടാന്‍ ശ്രമിച്ചു. ഇത്‌ അന്തുവന്‍ ചേരലും, ഉതിയന്‍ ചേരലുമാകാം എന്ന്‌ വി.പി. പുരുഷോത്തം അനുമാനിക്കുന്നു.' അന്തുവന്‍ ചേരലിരുമ്പൊറൈ കരവൂരിനെ ഭരണം നട ത്തുകയും ഉതിയന്‍ചേരലാതന്‍ ചേരനാടിന്റെ വ്യാപ്തിക്കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. 3,2 ഉതിയന്‍ ചേരലാതന്‍ സംഘസാഹിത്യത്തില്‍ എട്ടുപാട്ടുകളില്‍ ഉതിയന്‍ ചേരലാതനെപറ്റി പാടുന്നു. ഉതി യന്‍, ഉതിയന്‍ ചേരല്‍, ചേരലാതന്‍, പെരുഞ്ചേരലാതന്‍, പെരുഞ്ചോറ്റുതിയന്‍ ചേരലതാന്‍ എന്നീ പേരുകളിലാണ്‌ അദ്ദേഹത്തെ സംഘം പാട്ടുകളില്‍ പാടിയിരിക്കുന്നത്‌. ഉതിയന്‍ ചേരലാതന്റെ ഭാരൃ നല്ലിനിയാണെന്നും മകന്‍ ഇമയവരമ്പന്‍ പെരുഞ്ചേരലാതനാണെന്നും പതിറ്റുപ്പത്ത്‌ രണ്ടാം പതികത്തില്‍ പാടുന്നുണ്ട്‌. രാജ്യവിസ്തൃതി കൂട്ടാന്‍ നിരന്തരം പരിശ്രമിച്ച രാജാവാണ്‌ ഉതിയന്‍ ചേരലാതന്‍, ഇതേപറ്റി അകനാനൂറില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. “നാടുകണ്‍ അകറ്റിയ ഉതിയന്‍ചേരല്‍ പാടിചെന്‍റ പരിസിലര്‍ പോല Mal!” (അകം 65: 5-7) ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിനെപറ്റിയുള്ള സൂചനയും നറ്ണയില്‍ കാണുന്നുണ്ട്‌ (നറ്റി. 113:9-11) പശുക്കള്‍, പാല്‍, തൈര്‍, മോര്‍, വെണ്ണ എന്നിവയാല്‍ സമൃദ്ധിയായ കുഴുമൂരിലെ 275 ജനങ്ങള്‍ക്ക്‌ അദ്ദേഹം പൂര്‍വ്വികരുടെ സ്മരണാര്‍ത്ഥം പെരുഞ്ചോര്‍ (Big Feed)) കൊടുത്തു. അതുകൊണ്ടാണ്‌ ഉതിയാന്‍ ചേരലാതന്‍ പെരുഞ്ചോറ്റുതിയന്‍ ചേരലാതന്‍ എന്ന്‌ പേര്‍ വന്നത്‌ (അകം 168: 4-8). മാമുലന്ാരുടെ അകംപാട്ടില്‍, മറവര്‍ പടയും കുതിരപ്പടയും ശക്തിയും പുകഴും ഉള്ള പൂര്‍വൃകരെ പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി ഉതിയന്‍ പെരുഞ്ചോറ്റു നടത്തിയെന്ന്‌ പാടു ന്നു; “പറപ്പടൈക്കുതിരൈ മാനമൈന്തിന്‍ തുറക്കും എയ്തിയ തൊയ്യാനല്ലിചൈ മുതിയര്‍പ്‌ പേണിയ ഉതിയചേരല്‍ പെരുഞ്ചോറ്റു കൊടുത്ത ഞാന്‍റൈ ഇരുമ്പല്‍ കൂളിച്ചുറ്റും കുഴിള്ള ന്താങ്കു.” (അകം 233:6-11) എന്നാല്‍ മുറഞ്ചിയുര്‍ മുടിന്നാകരയാര്‍ എന്ന കവി ഭാരതയുദ്ധത്തില്‍ കനരവര്‍ക്കും പാണ്ഡ വര്‍ക്കും ഉതിയന്‍ ചേരലതന്‍ പെരുഞ്ചോറ്‌ കൊടുത്തു എന്ന്‌ പാടുന്നു. (അകം: 2) ചേരമാന്‍ പെരുഞ്ചേരലാതനെ പറ്റിയുള്ള ദു:ഖാര്‍ത്ഥമായ മൂന്നുപാട്ടുകളാണ്‌ പുറം, അകം, പുറം എന്നീ ക്രമത്തില്‍ സംഘസാഹിത്യത്തിലുള്ളത്‌. പെരുഞ്ചേരലാതന്‍ ചോഴന്‍ കരിങ്കാല പെരുവഴത്താനോട്‌ വെണ്ണിയുദ്ധത്തില്‍ വച്ച്‌ മുതുകില്‍ മുറിവേറ്റതിനാല്‍ മുതുക്‌ കാട്ടി ഓടി അപമാനം കൊണ്ട്‌ അദ്ദേഹം പോര്‍ക്കളത്തില്‍ത്തന്നെ വടക്കുനോക്കി ഉണ്ണാവ്യ തമെടുത്ത്‌ മരിച്ചു, ഇതേപറ്റി പുറംപാട്ട 5 ലും അകപ്പാട്ട 55 ലൂം പുറപ്പാട്ട്‌ 66 ലും പരാമര്‍ശ ങ്ങളുണ്ട്‌. ചോഴന്‍ കരികാല വളവനോട്‌ വെണ്ണിയില്‍ യുദ്ധംചെയ്ത്‌ പുറത്ത്‌ മുറിവേറ്റ്‌ വടക്കി രുന്ന ചേരരാജാവ്‌, പെരുഞ്ചേരലാതന്ാണെന്ന്‌ പുറം 65-0൦ പാട്ടില്‍ പാടുന്നു. അകം 55-0൦ പാട്ടിൽ ചേരലാതമനന്നുമാണ്‌ കാണുന്നത്‌. അതുകൊണ്ട്‌ ചെരുഞ്ചേരലാത൯ന്‍, ചേരലാതന്‍ എന്നിവര്‍ രണ്ടാളാണെന്നുളള സംശയം വരാം. സംഘസാഹിത്യത്തില്‍ ചേരലാതന്‍ എന്ന പേര്‍ അഞ്ച്‌ ചേരരാജാക്കന്മാരുടെ പേരില്‍ കാണുന്നുണ്ട്‌: 1 ചേരമാന്‍ പെരുഞ്ചോറ്റുതിയന്‍ ചേരലാതന്‍ (പുറം. 2) 1. ചേരമാന്‍ പെരുഞ്ചേരലാതന്‍ (പുറം. 65) ന. ചേരമാന്‍ കുടക്കോ നെടും ചേരലാതന്‍ (പതി.11:20, പുറം. 62, 63, 68,അകം. 127,347) .ആടുകോട്‌ പാട്‌ ചേരലാതന്‍ (പതി. 51, 61) V. ചേരമാന്‍ ചെലല്‍്വകടുംകോ വാഴിയാതന്‍ (പുറം. 8:5) ഇവരില്‍ ചെലവകടുംകോ വാഴിയാതനെ കടന്തടുതാമനെ ചേരലാത൯ന്‍ എന്ന്‌ കപി ലര്‍ വിളിക്കുന്നുണ്ടെങ്കിലും വാഴിയാതന്‍ എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെടുന്നതു കൊണ്ട്‌ അദ്ദേഹം ചെരുഞ്ചേരലാതനല്ലയെന്ന്‌ മനസ്സിലാക്കാം. ചേരമാന്‍ കുടക്കോനെടു ഞ്ചരലാതന്‍ ചോഴന്‍ വേല്‍പല്ല്‌ തടക്കൈ പെരുനെര്‍ക്കിള്ളിയോട്‌ യുദ്ധം ചെയ്ത്‌ രണ്ട്‌ രാജാക്കന്മാരും യുദ്ധക്കളത്തില്‍ പടവീരന്മാരോട്‌ ഒപ്പം മരിച്ചുപോയി. ഈ സംഭവത്തെ കഴ ത്തലയാര്‍ പുറം. 62 ല്‍ പാടുന്നുണ്ട്‌. ഈ കവി തന്നെ ചേരമാന്‍ പരുഞ്ചേരിലാതല്‍ കരി 276 കാലവളത്താനോട്‌ തോറ്റ്‌ വടക്കിരുന്നുവെന്ന്‌ പുറം. 65 ലും പാടുന്നുണ്ട്‌. അതുകൊണ്ട്‌ നെടു ഞ്ചേരലാതനും പെരുഞ്ചേരലാതനും വെവ്വേറെ രാജാക്കന്മാരാണെന്ന്‌ വ്യക്താമാകുന്നു. കൂടാതെ ഓരേ കവി തന്നെ രണ്ടു ചേരര്‍കളെ പറ്റി പാടുന്നതുകൊണ്ട്‌ രണ്ടു രാജാക്കന്മാരും സമകാലിന്മാരണെന്നും മനസ്സിലാക്കാം. നെടുഞ്ചേരലാതന്റെ അച്ഛനാണ്‌ ചേരമാന്‍ പെരു ഞ്ചോറ്റുതിയന്‍ ചേരലതാന്‍ (പതി. പതികം.2) നെടുഞ്ചേരലാതന്റെ മകന്‍ ആട്‌ കോട്‌ പാട്ടു ചേരലാതന്‍ (പതി.പതികം.6) അതുകൊണ്ട്‌ ചെരുഞ്ചേരലാതന്‍ എന്ന രാജാവ്‌ ഉതിയന്‍ ചേരലാതനോ ആട്‌ കോട്‌ പാട്‌ ചേരലാതനോ ആകാം എന്ന്‌ പുരുഷോത്തം ഉഹിക്കുന്നു.” പുറനാനൂറ്‌ 65-0൦ പാട്ടിന്റെ അടിക്കുറിപ്പില്‍ പരുഞ്ചേരലാത൯ എന്ന പേരിന്‌ ബദലായി “പെരുന്‍തോളാതന്‍” എന്ന പേര്‍ ചില താളിയോലകളില്‍ കാണുന്നുണ്ട്‌” ആട്‌ കോട്‌ പാട്‌ ചേലാതന്‍ തുണങമൈൈക്കൂത്തില്‍ സ്ത്രീകളോടൊപ്പം നൃത്തംചെ യ്തെന്ന്‌ പതിറ്റുപ്പത്ത്‌ 52-൦ പാട്ടിലും പോര്‍ക്കളത്തില്‍ വാളുയര്‍ത്തി ആടിയിരുന്നുവെന്ന്‌ പതിറ്റുപ്പത്ത്‌ 5ടാം പാട്ടിലും പാടുന്നു. ഇക്കാരണങ്ങളാല്‍ ആട്‌ കോട്‌ പാട്‌ ചേരലതനാണ്‌ പെരുഞ്ചേരലാതന്‍ എന്ന്‌ കെ.ജി. ശേഷയ്യരും' കെ.എ.നീലകണ്ഠശാസ്ത്രിയും പറയുന്നു. കഴത്തലൈയാറിന്റെ കാലഘട്ടം പരിശോധിക്കുമ്പോള്‍ ഈ കവിയാല്‍ പുറം. 65-0൦ പാട്ടില്‍ വാടപ്പെട്ട പെരുഞ്ചേരലാതന്‍ നെടുഞ്ചേലാതനുമുമ്പുള്ള തലമുറയില്‍ ജീവിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാം. നെടുഞ്ചേരലാതനും ചെല്‍വകടുംകോ വായിയാതനും അളിയന്മാരായതിനാല്‍ സമ കാലീനരാണ്‌ (പതി.പതികം 4-8) ചെല്‍വകടുംകോ വാഴിയാതനെ പറ്റി പാടിയ കഴത്തല യാര്‍ കപിലരുടെ കാലഘട്ടത്തിനുശേഷവും ജീവിച്ചിരുന്നു. നെടുഞ്ചേരലാതന്‍ കപിലര്‍ക്കു മുമ്പും പിമ്പും ജീവിച്ചിരുന്നു. അതുകൊണ്ട്‌ നെടുഞ്ചേരലാതന്‍ കഴത്തലയാരുടെ കാലഘ ട്ടമാണെന്ന്‌ മനസ്സിലാക്കാം. (പതി. പതികം 2) നെടുഞ്ചേരലാതന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെ തലമുറയിലും വാണിരുന്ന കഴത്തലയാര്‍ നെടുഞ്ചേരലാതന്റെ മകനായ ആടു കോട്‌ പാട്‌ ചേരലാതന്റെ മരണംവരെ ജീവിച്ചിരുന്ന്‌ അദ്ദേഹം വടക്കിരുന്നുവെന്ന്‌ കഴത്തന യാര്‍ പാടുന്നത്‌ ശരിയല്ല. അതുകൊണ്ട്‌ പെരുഞ്ചേരലാതന്‍ എന്ന വ്യക്തി നെടുഞ്ചേരലാ തന്റെ അച്ഛനായ പെരുഞ്ചോറ്റുതിയന്‍ ചേരലാതനാണെന്ന്‌ പറയാം. ചേരമാന്‍ അന്തുവന്‍ ചേരല്‍ ഇരുമ്പൊറൈ വഞ്ചി (കരവൂര്‍) യിലിരുന്ന ചേരനാട്‌ ഭരിച്ചിരുന്നപ്പോള്‍ ഉതിയന്‍ ചേരലാതന്‍ കുഴുമൂരിലിരുന്ന്‌ പെരുഞ്ചോറ്റു കൊടുക്കുന്നതിലും ചേരനാടിനെ വികസിപ്പിക്കുന്നതിലും വ്യാപൃതനായിരുന്നു. (അകം. 65:5). അദ്ദേഹം വട ക്കോട്ട പടയെടുത്ത്‌ ചെന്ന്‌ കൊങ്കാണത്തലവനായ നന്നനെ ജയിക്കുകയും നന്നനെ തന്റെ കീഴിലാക്കുകയും ചെയ്തു. അതുകൊണ്ട്‌ നന്നനെ നന്ന ഉതിയന്‍ എന്നു അറിയപ്പെട്ടു.” ഉതിയന്‍ ചേരലാതന്റെ ദാനത്തെപറ്റിയും നിരവധി പരാമര്‍ശങ്ങള്‍ അകം പാട്ടുകളില്‍ കാണാം (അകം 65:51, അകം 168:52, അകം 233). ചോഴന്‍ പോര്‍വൈക്കോപ്പെരുനര്‍ക്കിള്ളിയുടെ മക ളായ നല്ലിനിയാണ്‌ ഉതിയന്റെ ഭാര്യ, ഇവര്‍ക്ക്‌ പിറന്ന മകനാണ്‌ ഇമയവരമ്പന്‍ നെടുഞ്ചേര ലതാന്‍ (പതി. പതികം 2) ഇമയവരമ്പന്റെ സഹോദരനാണ്‌ പല്യാനൈചെല്‍ കെഴുക്കുട്ട വന്‍ (പതി. പതികം.3) 277 3.3. അന്തുവന്‍ ചേരലിരുമ്പൊറൈ പുറനാനൂറിലെ 13-൦ പാട്ടിലും പതിറ്റുപ്പത്തിലെ ഏഴാംപതികത്തിലും പരാമര്‍ശിക്ക പ്പെടുന്ന ചേരരാജാവാണ്‌ ചേരലിരുമന്വാ൭൭റ. പുറം 13-0൦ പാട്ടിൽ; ചോഴന്‍ മുടിതലൈ കോപെരുനെര്‍ക്കിള്ളി ചേരമാന്‍ അന്തുവന്‍ ചേരലിരുമ്പൊറൈയെ കാണുവാനായ്‌ വഞ്ചി നഗരത്തിലേക്ക്‌ പരിവാരങ്ങളോടൊപ്പം വരുന്നത്‌ മുന്‍കൂട്ടി അറിയിക്കാന്‍ ഉറൈയൂര്‍ ഏണി ച്ചേരി ഉടമോചിയാര്‍ എന്ന കവിയെ അയച്ചിരുന്നു. അന്തുവന്‍ ചേരലും കവിയും ചോഴന്റെ വരിവിനെകാത്ത്‌ കൊട്ടാരത്തിന്റെ മുകളില്‍ നിന്ന്‌ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ചോഴരാ ജാവ്‌ കയറിവന്നയാനയ്ക്ക്‌ മദം പിടിച്ചുകൊണ്ട്‌ ഓടുന്നതു കാണുന്നു. അപ്പോള്‍ കവി അദ്ദേഹത്തിന്‌ ഒരാപത്തും കൂടാതെ ഇവിടെ എത്തിച്ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ചോഴന്‍ മുടിതലൈകോപെരുനര്‍ക്കിള്ളി വഞ്ചനഗരത്തിലേക്ക്‌ വരുന്നത്‌ തന്റെ സഹോദരിയായ നല്ലി MAW കാണാനാണ്‌. ഉതിയന്റെ ഭാര്യാസഹോദരനെ വരവേല്‍ക്കാന്‍ ഉതിയന്‍ ചേരലാ തന്റെ സഹോദരനായ അന്തുവനാണ്‌ വഞ്ചിയില്‍ പോകുന്നത്‌. 3.4. നെടുഞ്ചേരിലാതന്‍ ഉതിയന്‍ ചേരലാതനും നല്ലിനിക്കും പിറന്ന മകനാണ്‌ നെടുഞ്ചേരലാതന്‍. നെടു ഞ്ചേരലാതനെപ്പറ്റി ആകെ പതിനാറ്‌ പാട്ടുകളാണ്‌ സംഘസാഹിത്യത്തിലുള്ളത്‌. പതിറ്റുപ്പ ത്തിലെ 2-ാം പത്തിലെ പത്തുപാട്ടുകളും പുറം അകം എന്നിവയിലെ മൂന്നുവീതം പാട്ടുകളും (പുറം 62, 63, 38. അകം 127, 347, 396) അദ്ദേഹത്തിനെപറ്റി പാടുന്നവയിലുള്‍പ്പെടുന്നു. കൂടാതെ പതിറ്റുപ്പത്തിലെ അഞ്ചാം പതികത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഇദ്ദേഹം യുദ്ധത്തില്‍ അപകടംപറ്റിയപ്പോഴോ അസുഖമായി കിടന്നപ്പോഴോ എഴുതിയ ഒരു പാട്ടും ഉണ്ട്‌. (അകം 30). നെടുഞ്ചേരലാതന്‍ രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആവിയകുട? ത്തംപനിയചതുമന്ില്‍്‌ മകളും ചോഴന്‍ മണക്കിള്ളിയുടെ മകളുമാണവര്‍. ആവിയകുടിത്തം പനായ പതുമന്നില്‍ മകളില്‍ ജനിച്ച പുഴ്രന്മാര്‍ കളങ്കായ്ക്കണ്ണി നാര്‍മുടി ചേരലാതനും ആട്കോട്‌ പാട്‌ ചേരലാതനുമാണ്‌. ചോഴന്‍ മണക്കിള്ളിയുടെ മകളില്‍ പിറന്ന മകനാണ്‌ ചേരന്‍ ചെങ്കുട്ടവൻ. നെടുഞ്ചേരലാതന്‍ മാമമന്ത നഗരത്തിലിരുന്നാണ്‌ ഭരണം നടത്തിയിരു ന്നത്‌. 3.5 പല്‍യാനൈചെല്‍കെഴുക്കുട്ടുവന്‍ ആനമലയാല്‍ ചുറ്റപ്പെട്ട ഉമ്പര്‍ക്കാട്ടിലാണ്‌ പല്‍യാനൈചെല്‍കെഴുക്കുട്ടുവന്‍ വാണി രുന്നത്‌. ഇദ്ദേഹത്തെപ്പറ്റി പാലൈഗൌതമനാര്‍ പതിറ്റുപ്പത്തിന്റെ മൂന്നാം പത്തില്‍ പാടിയിരി ക്കുന്നു. ഇദ്ദേഹത്തിന്റെ പേരിലെ യാനൈചെല്‍ എന്നത്‌ ആനകൂട്ടത്തെയാണ്‌ കുറിക്കുന്ന ത്‌. പല ആനകുട്ടങ്ങള്‍ ഉണ്ടായിരുന്നതിനാലാണ്‌ പല്‍യാനൈ ചെല്‍കെഴുക്കുട്ടുവനെന്ന പേര്‍ വന്നത്‌. അകപ്പവൈകളെ നശിപ്പിച്ച്‌ കൊങ്കര്‍ നാടിനെ കൈക്കലാക്കുകയും (പതി.22) അയിരമലൈ തലവനെന്നും പൂഴിയാറിന്‍ തലവനെന്നും മലവരുടെ സംരക്ഷകനുമാണെന്നും ഇദ്ദേഹത്തെപ്പറ്റി പാട്ടുകളില്‍ പാടുന്നു. 3.6 ചെല്‍വകടുംകോ വാഴിയാതന്‍ സംഘം പാട്ടുകളില്‍ ചെല്‍വകടുംകോ വാഴിയാതനെ നിരവധി പേരുകളില്‍ പരാ 278 മര്‍ശിക്കുന്നുണ്ട്‌. ചെല്‍വക്കോ (പതി. 63:16) ചെല്‍വകോമാന്‍ (പതി. 67:23) ചെല്‍വകടുകോ (പുറം. 387:30) വാഴിയാതന്‍ (പതി. 67:21) കടുംകോവാഴിയാതന്‍ (പുറം. 8) ചിക്കര്‍പളളിത്തു ഞ്ചിയ ചെല്‍വകടുംകോവാഴിയാതന്‍ (പുറം. 387) ചേരലര്‍ മരുമകന്‍ (പതി. 63:16) ചേരലാ തന്‍ (പുറം.8:5-6) എന്നീ പേരുകളില്‍ ഇദ്ദേഹം സംഘകാവ്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. പുറനാനൂറിലെ മൂന്ന്‌ പാട്ടുകളിലും (പുറം. 8, 14, 387) പതിറ്റുപ്പത്തില്‍ 7-ാം പത്തിലും ചെല്‍വ കടുകോവാഴിയാതനെപറ്റിപാടുന്നുണ്ട്‌. പതിറ്റുപ്പത്തില്‍ 7, 8 പതികങ്ങളില്‍ ഇദ്ദേഹത്തെപറ്റി സൂചനകളുണ്ട്‌. അകം. 14 ല്‍ പരണരാല്‍ 'മാന്ത്രരപൊറൈയന്‍ കടുകോ?” എന്ന്‌ സൂചിപ്പിക്കു ന്നത്‌ ചെല്‍വകടുംകോവാഴിയതാനാണെന്ന്‌ ചില തമിഴ്‌ പണ്ഡിതര്‍ പറയുന്നു. പതിലറ്റുപ്പ ത്തിലെ ഏഴാംപതികത്തില്‍ ചെല്‍വകടുംകോ വാഴിയാതനെപറ്റി ഇപ്രകാരമാണ്‌ പറയുന്ന ത്‌: “കുറ്റമറ്റ പരുഷംകൊണ്ട്‌ ശ്രതുക്കളെ മി്രങ്ങളാക്കിയവനും ശാത്രവിധികളില്‍ കറയറ്റ പരിജ്ഞാനം നേടിയവനുമായ അന്തുവന്‍ ചേരലിന്‌ തന്തയെന്ന നാടുവാഴിയുടെ മകളായ പൊറയന്‍ മഹാദേവിയില്‍ ജനിച്ച്‌, പല പുതിയ ഗ്രാമങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളിലും സ്ഥാപിച്ചതിനുശേഷം അനേകം പോര്‍ക്കളങ്ങളില്‍ ശ്രതുക്കളുമായിപ്പൊരുതി ജയം പ്രാപിച്ചു പോര്‍പെറ്റവനാണ്‌ ചെല്വ കടുംകോ വാഴിയാതന്‍”. (പതി. പതികം 7) ചെല്‍്വോ കടുംകോ വഞ്ചി നഗരത്തിലിരുന്നാണ്‌ ചേരനാടിനെ ഭരിച്ചിരുന്നത്‌. (പുറം. 357) ൭കാൊട്ുമണം, പന്ത എന്നീ ഗ്രാമങ്ങള്‍ ഇദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്നു. ഈ നാടു കള്‍ മുത്തിനും ആഭരണത്തിനും പ്രശസ്തി നേടിയവയായിരുന്നു. (പതി. 67) അയിരൈ മലയും നേരിമലയും പൂഴിനാടും ഇദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു (പതി. 678, 70), (പുറം 387). ചെല്‍വോ കടുംകോവിന്റെ വീരത്തെ സംഘപാട്ടുകള്‍ പൊതുവായി പ്രശം സിക്കുന്നുണ്ടെങ്കിലും യുദ്ധം ചെയ്തിരുന്നുവെന്ന്‌ ്രത്യേകിച്ച്‌ തെളിവുകളില്ല. “ഒരു മുറ്റ ഇരുവര്‍ ഓക്കീയ ഒള്‍വാള്‍ ചെറ്റുമികു താനൈ ചെല്‍പോരോയേ” (പതി. 63:11) എന്ന പുകഴ്ത്തല്‍ സ്തുതിപാ ടല്‍ മാത്രമായി കാണാവുന്നതാണ്‌. ചോഴപാണ്ഡ്യന്മാരെയോ വേറെ രാജാക്കന്മാരെയോ അദ്ദേഹം ജയിച്ചെന്ന്‌ സംഘസാഹിത്യത്തില്‍ തെളിവുകളൊന്നുമില്ല. ചേരനാടിനു വേണ്ടി യുദ്ധങ്ങള്‍ ചെയ്തവന്‍ ചെല്‍വകടുംകോ വാഴിയാതന്റെ അളിയനായിരുന്ന നെടുംഞ്ചേരലാ തനാണ്‌. തിരുമാല്‍ (വിഷ്ണു) ഭക്തനായ ചെല്‍വകടുംകോ വഴിപാടാര്‍ത്ഥം ദാനധര്‍മ്മ ങ്ങള്‍ ചെയ്തിരുന്നുവെന്ന്‌ പതി. 64, 70. പതികം 7 എന്നീ പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌. 3.7. പാലൈപാടിയ പെരുംകടുംകോ “തണ്‍പൊരുനൈപ്പുനല്‍ പായും വിണ്‍പൊരുപുകഴ്‌ വിറല്‍ വഞ്ചി പാടല്‍ ചാന്‍റ വിറല്‍ വേന്തുനും മേ” എന്ന്‌ പുറനാനൂറ്‌ 11-0൦ പാട്ടില്‍ പാടുന്നതില്‍ നിന്ന്‌ ചേരമാന്‍ പാലൈ പാടിയ പെരുകടുംകോ വഞ്ചിയിലിരുന്നാണ്‌ ചേരനാടിനെ ഭരിച്ചിരുന്നത്‌ മനസ്സിലാക്കാം. ഇദ്ദേഹ ത്തിനെ പറ്റിപാടുന്ന പുറം 11-0൦ പാട്ടചെല്‍വ കടുംകോയെ പറ്റി പാടുന്ന പുറം 8-0൦ പാട്ടി നുശേഷം ചേര്‍ത്തിരിക്കുന്നതിനാല്‍ ചെല്‍വകടുംകോയ്ക്ക്‌ ശേഷമായിരിക്കും പാലൈപാ ടിയ പെരുംകടുംകോവിന്റെ ഭരണകാലമെന്ന്‌ ഉഹിക്കാം. ചെല്‍വകടുംകോ അന്തുവിന്റെ 279 മൂത്ത ഭാര്യയിലും പെരുംകടുംകോ അന്തുവന്റെ രണ്ടാമത്തെ ഭാര്യയിലും പിറന്നമക്കളാണ്‌. ചെല്‍വ കടുംകോറിന്റെ മകനായിട്ടുള്ള പെരുഞ്ചേരലിരുമ്പൊറൈയുടെ ചെറുപ്പത്തില്‍തന്നെ ചെല്‍വകടുംകോ വാഴിയാതന്‍ മരണപ്പെടുകയും പെരുഞ്ചേരലിരുമ്പൊറൈയ്ക്ക്‌ ്രായപൂര്‍ത്തി യായപ്പോള്‍ പെരുംകടുംകോ ഭരണം ഇരുമമന്വാറക്ക്‌ കൈമാറുകയും അതിനുശേഷം അദ്ദേഹം കവിതയെഴുത്തില്‍ മുഴുകിയിരിക്കുകയും ചെയ്തിരിക്കാം.” ഇദ്ദേഹം ആകെ 33 പാട്ടുകള്‍ സംഘസാഹിത്യത്തില്‍ എഴുതിയിരിക്കുന്നു. അകം 12, കുറ്റുന്തൊകൈ-10, നറ്റിണൈ 10, പുറം-1 എന്നിങ്ങനെയാണവ്രപണയവിരഹത്തെ/പിരിയലിനെ സൂചിപ്പിക്കുന്ന പാലൈ ത്തിനെഞ്ചക്കുറിച്ച്‌ കൂടുതല്‍ പാട്ട്‌ പാടിയതുകൊണ്ടാണ്‌ അദ്ദേഹത്തെ പാലൈ പാടിയ പെരും കടുങ്കോ എന്ന്‌ അറിയപ്പെട്ടിരുന്നത്‌. 3.8 മരുതം പാടിയ ഇളംകടുംകോ ഇളംകടുംകോയുടേതായി മൂന്ന്‌ പാട്ടുകള്‍ സംഘസാഹിതൃത്തില്‍ കാണാം. അകം 96, 176 നറ്റിണൈ 50 എന്നിവയാണവ. കാമുകി കാമുകന്മാരുടെ ്രണയത്തിലുണ്ടാകുന്ന ്രശ്നങ്ങളെക്കുറിച്ച്‌ മരുത തിണയില്‍ എഴുതിയതുകൊണ്ടാണ്‌ ഇദ്ദേഹത്തിന്‌ മരുതം പാടിയ ഇളംകടുംകോ എന്ന പേര്‍ വന്നത്‌. പാലൈപാടിയ പെരുംകടുംകോയുടെ സഹോദരനാകാം ഇദ്ദേഹമെന്ന്‌ പുരുഷോത്തം അഭിപ്രായപ്പെടുന്നു. 3.9. കളങ്കായ്ക്കണ്ഠിനാര്‍മുടിച്ചേരല്‍ നെടുഞ്ചേരലാതനും പതുമാന്‍ മകള്‍ക്കും പിറന്നവനാണ്‌ കളക്കായ്ക്കണ്ണി നാര്‍മുടി ച്ചേരല്‍. നെടുഞ്ചേരലാതന്റെ മൂന്ന്‌ മക്കളില്‍ മൂത്തവനാണിദ്ദേഹം. (പതി. പതികം 4, 5, 6). ചേരമാന്‍ കുടക്കോ നെടുഞ്ചേരലാതനും ചോഴന്‍ വേല്‍പല്‍തടക്കൈ പെരുനര്‍ക്കിള്ളിയോട്‌ പോര്‍ചെയ്ത്‌ രണ്ടുപേരും മരിച്ചു വീണു. (പുറം. 63) അങ്ങനെ നാഥനില്ലാതെവന്ന ചേരരാ ജയത്തിന്റെ ഒരു ഭാഗം നന്നന്‍ കീഴ്‌പ്പെടുത്തി. നാര്‍മുടിച്ചേരല്‍ നന്നനില്‍ നിന്ന്‌ സ്വന്തം രാജ്യം വീണ്ടെടുക്കുന്നത്‌ വാകൈപെരുതുറയില്‍ വച്ചുള്ള യുദ്ധത്തില്‍ വച്ചാണ്‌. നാര്‍മുടിച്ചേരല്‍ ചേരപാതയിലുള്ള കളളന്മാരുടെ ശല്ക്യംക്കുറച്ചുവെന്നും (പതി.31) ജനങ്ങളുടെ പ്രശ്നങ്ങളെ തീര്‍ത്ത്‌ മുന്നോട്ടുനയിച്ചുവെന്നും (പതി. 31, 32, 37) പോര്‍ വീര ന്മാരെ ചേര്‍ത്ത്‌ ശക്തിപ്പെടുത്തി യുദ്ധങ്ങള്‍ ചെയ്തുവെന്നും (പതി 31, 39) ധാനധര്‍മ്മങ്ങള്‍ ചെയ്തുവെന്നും (പതി 31, 40) സംഘം പാട്ടുകള്‍ പാടി പുകഴ്ത്തുന്നു. ചെങ്കുട്ടവന്‍ മാതൃക യായിതീര്‍ന്നത്‌ നാര്‍മുടിച്ചേരലാണ്‌. 3.1.0 ചെങ്കുട്ടവൻ നെടുഞ്ചേരലാതനും ചോഴന്‍ മനക്കിള്ളിയുടെ മകള്‍ക്കും പിറന്നവനാണ്‌ ചെങ്കുട്ടു വന്‍ (പതി. പതികം 5) ഇദ്ദേഹത്തെപറ്റി സംഘസാഹിത്യത്തില്‍ പതിനൊന്ന്‌ പാട്ടുകളിലായി (പതി. 41-50) പുറം 369) നേരിട്ടുള്ള പരാമര്‍ശങ്ങളും അകം. 212, 376. പൂറം. 126, 343, നറ്റി. 375, കുറു. 34 എന്നീ പാട്ടുകളില്‍ ചില സൂചനകളും കാണാം. കുട്ടുവന്‍, മാനവന്‍, എന്നീ പേരുക ളിലാണ്‌ ചെങ്കുട്ടവനെ ഈ പാട്ടുകളില്‍ സൂചിപ്പിക്കുന്നത്‌. ചെങ്കുട്ടവൻ ജീവിച്ചിരുന്ന കാല ഘട്ടത്തിനുശേഷം എഴുതപ്പെട്ട സാഹിത്യകൃതിയാണ്‌ ചിലച്ചതികാരം എങ്കിലും അദ്ദേഹത്തെ 280 പറ്റി വിശദമായ വിവരങ്ങള്‍ ഈ കൃതിയിലുണ്ട്‌. ആനപ്പടയും തേര്‍പ്പടയുമുള്ള കുട്ടുവന്‍ കടലിനടുത്തു സ്ഥിതിചെയ്യുന്ന മാന്തൈ നഗ രത്തിലിരുന്നാണ്‌ രാജ്യം ഭരിച്ചിരുന്നത്‌. (അകം. 376, നറ്റി. 395, കുറു. 34) 3.11 തകടുൂര്‍ എറിന്ത പെരുഞ്ചേല്‍ ഇരുമ്പൊറൈ ചെല്‍വകടുംകോവിന്‌ വേളാവിക്കോമന്റെ മകള്‍ പത്മാദേവിയില്‍ ജനിച്ചവനാണ്‌ പെരുഞ്ചേരലിരുമ്പൊറൈ. തകടൂര്‍ ആക്രമിച്ചു കോട്ടമതിലുകള്‍ കൈവശമാക്കി അതികാ മന കീഴപ്പെടുത്തിയതുകൊണ്ടാണ്‌, തകടൂരിനെ നശിപ്പിച്ച എന്നര്‍ത്ഥത്തില്‍ “തകടൂര്‍ എറിന്ത്‌ എന്ന വിശേഷണം ഇദ്ദേഹത്തിന്റെ പേരിനുശേഷമുള്ളത്‌. (പതി. പതികം 8) കെല്ലിമലക്കു ചുറ്റുമുള്ള നാട്ടിലെ, വെള്ളം ധാരാളമുള്ള മലമുകളില്‍ വെച്ച്‌ അവരുടെ മുരശും കിരീടവും കീഴടക്കിയ രാജാവാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തെപറ്റി അരചിലക്കിഴാര്‍ പത്തു പാട്ടുകള്‍ പാടി യിരിക്കുന്നു (പതി. 71-80) അതിയാമന്‍ എഴിനിയോട്‌ യുദ്ധംചെയ്ത്‌ തകടൂരില്‍ എഴിനിമരി ച്ചതിനെപറ്റി പാടുന്ന (പുറം. 230) പാട്ടിലും പെരുഞ്ചേരലിനെ പരാമര്‍ശിക്കുന്നുണ്ട്‌. മുര ശില്‍ അറിയാതെ ഉറങ്ങിയ മോചികിരനര്‍ എന്ന കവി ഉറങ്ങി ഉണരുംവരെ അദ്ദേഹത്തിന്‌ വീശികൊടുത്തിരുന്നതിനെപ്പറ്റി പാടിപുകഴ്ത്തുന്നു. പുറം. 50:10 പാട്ടിലും ഇദ്ദേഹ കടന്നുവ രുന്നുണ്ട്‌. 3.12 ആട്കോട്‌ പാട്‌ ചേരലാതന്‍ കുടക്കോനെടുഞ്ചേരലാതന്‍ വേളാവിക്കോമന്റെ മകളില്‍ ജനിച്ചവനാണ്‌ ആട്കോട്‌ പാട്ചേരലാതന്‍. ദണ്ഡകാരണ്ൃത്തിലെ കൊള്ളക്കാര്‍ കവര്‍ന്നുകൊണ്ടുപോയ ആടുകളെ വീണ്ടെടുത്തു തൊണ്ടിയില്‍ കൊണ്ടുവന്നവന്‍, ബ്രാഹ്മണര്‍ക്ക്‌ കപിലരോടൊത്ത്‌ കുട്ടനാ ട്ടിലെ ഒരു ദേശം ദാനം ചെയ്തവന്‍ എന്നെല്ലാം അദ്ദേഹത്തെ പാടിപുകഴ്ത്തുന്നു (പതി.പ തികം.6) സ്ത്രീകളോടൊപ്പം നൃത്തം ചെയ്തതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ആട്കോട്‌ പാട്‌ ചേരലാതനെന്ന പേര്‍ ലഭിച്ചത്‌. (പതി. 56) 3.13. ഇളംചേരല്‍ ഇരുമ്പൊറൈ ഇളംചേരല്‍ ഇരുമ്പൊറൈയെപറ്റി പന്ത്രണ്ട്‌ പാട്ടുകളാണ്‌ സംഘസാഹിത്യത്തിലു ള്ളത്‌ പതിറ്റുപ്പത്തിലെ ഒന്‍പതും, പത്തും പുറം. 210, 211 എന്നീ പാട്ടുകളാണവ. മൈയൂര്‍ കിഴാര്‍ വെണ്‍മാള്‍ അന്തുവന്‍ ചെളൈയില്‍ കുട്ടുവന്‍ ഇളംപൊറൈക്കും (തകടുരെറിന്ത പെരുഞ്ചേരലിരുമ്പൊറൈ) ജനിച്ച പു്രനാണ്‌ ഇളം ചേരലിരുമ്പൊറൈ. പുറനാനൂറിലെ 210-0൦ പാട്ടില്‍ കുടകോചേരല്‍ ഇരുമ്പൊറൈയെന്നാണ്‌ ഇദ്ദേഹത്തെ വിളിക്കുന്നത്‌. പതിറ്റുപ്പത്തിലെ 8-0൦ പത്തില്‍ ഇദ്ദേഹത്തിന്റെ വീരാപദാനങ്ങളാണ്‌ വര്‍ണ്ടിക്കുന്നത്‌. 3.14 യാനൈക്കണ്‍ മാന്ത്രഞ്ചേരലിരുമ്പൊറൈ പുറം. 17, 20, 22, 53, 125, 229 എന്നീ പാട്ടുകളിലും നറ്റിണയിലെ പതിനെട്ടാം പാട്ടിലും ഇദ്ദേഹത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്‌. ഐങ്കുറുനൂറ്‌ എന്ന ചേരകാവ്യം സമാഹരിച്ചത്‌ ഇദ്ദേഹ മാണെന്ന്‌ അക്കാവ്യത്തിന്റെ അവസാനത്തില്‍ നിന്ന്‌ വ്യക്തമാണ്‌. ആനയുടെ കണ്ണിനെ പ്പോലെ സൂക്ഷമദ്യഷ്ടിയുണ്ടായിരുന്നതുകൊണ്ടാണ്‌ ഇദ്ദേഹത്തിന്‌ യാമനക്കങ് മാഗന്ത 281 ഞ്ചേരലിരുമ്പൊമറയെന്ന്‌ വിളിച്ചിരുന്നത്‌. അതല്ല ആനയെപ്പോലുള്ള കണ്ടുകള്‍ ഉള്ളതി നാലാണ്‌ ഇത്തരത്തിലുളള വിശേഷണം കിട്ടിയതെന്നും പറയുന്നുണ്ട്‌. (പുറം.22) അന്തു വന്‍ ചേരലിരുമ്പൊറൈയും അദ്ദേഹത്തിന്റെ പിന്മുറക്കാരും വഞ്ചിയിലിരുന്നു ഭരണം നട ത്തിയതുപോലെ (പുറം. 13, 387, 11, പതി. പതികം. 9) മാന്ത്രഞ്ചേല്‍ തൊണ്ടിയിലിരുന്നാണ്‌ ഭരണം നടത്തിയിരുന്നതെന്ന്‌ താഴെ പറയുന്ന പാട്ടുകളില്‍ നിന്ന്‌ വ്യക്തമാണ്‌: “തണ്‍ തൊണ്ടിയോര്‍ അടുപൊരനന” (പുറം. 17:13) “കാനലഅം തൊണ്ടി പൊരുനന്‍” (നറ്റി. 18:4) കോക്കോതൈ മാര്‍പനും മാന്ത്രഞ്ചേരലിരുമ്പൊറൈയും സമകാലിനരാണെന്ന്‌ നറ്റി ണൈയിലെ 18-൦ പാട്ടില്‍ നിന്നു വ്യക്തമാണ്‌. ഇവരില്‍ കോതൈമാര്‍പിന്‍ വഞ്ചിനഗ രത്തെ സംരക്ഷിച്ചുവെന്നും, ഇദ്ദേഹത്തിന്റെ കാലത്തിലാണ്‌ വഞ്ചിക്ക്‌ കരവൂര്‍ എന്ന പേര്‍ വന്നതെന്നും അറിയുന്നു. (അകം. 93, 263). അന്തുവന്‍ ചേരലും അദ്ദേഹത്തിന്റെ പിന്മുറക്കാരും വഞ്ചിനഗരത്തെ തലസ്ഥാനനഗരമാക്കികൊണ്ട്‌ ചേരനാടിനെ ഭരിച്ചവരാണ്‌. ഉതിയന്‍ ചേരലും അദ്ദേഹത്തിന്റെ പിന്മുറക്കാരും യുദ്ധങ്ങള്‍ ചെയ്ത്‌ ചേരനാടിന്റെ അതിരുകളെ വികസിപ്പി ക്കുകയും ചെയ്തു. എന്നാല്‍ അന്തുവന്‍ ചേരന്റെ പിന്‍മുറക്കാരായ മാന്ത്രഞ്ചേരല്‍ വഞ്ചി യില്‍ ഭരണം ചെയ്യാതെ തൊണ്ടിയിലിരുന്ന്‌ പലയുദ്ധങ്ങള്‍ ചെയ്തു. ആദ്യം തൊണ്ടിയിലി രുന്ന ചേരമാന്‍ കോക്കോതൈ മാര്‍പന്‍ വഞ്ചിനഗരത്തില്‍ ഇരുന്ന്‌ വഞ്ചിനഗരത്തിന്‌ കരവൂര്‍ എന്ന പേര്‍ ചേര്‍ത്ത്‌ ചേരനാടിനെ ഭരിച്ചുപോന്നു. വെറും ഭരണകാര്യങ്ങിളില്‍ മാശ്രം കേന്ദ്രീ കരിക്കാന്‍ തയ്യാറല്ലാതിരുന്ന മന്തഞ്ചേല്‍ തൊണ്ടിനഗരത്തില്‍ ജീവിച്ചിരുന്ന കോതയെ വഞ്ചിയിലേക്ക്‌ വരുത്തി അദ്ദേഹത്തിന്‌ ഭരണം കൊടുക്കുകയും എന്നിട്ട്‌ തൊണ്ടിയിലേക്ക്‌ ചെന്ന്‌ യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മരണത്തെ പറ്റി പുറം 229 ല്‍ ഇരപകാരം വിവരിക്കുന്നു.; ആകാ ശത്തു നിന്നു ഒരു അഗ്നിനക്ഷ്രതം ഭൂമിയില്‍ വീണു. അതു കണ്ട ഞാനും മറ്റു സ്ഥാനാര്‍ത്ഥി കളും ഞങ്ങളുടെ രാജാവ്‌ അരോഗിയായിരിക്കണേ എന്ന്‌ സംശ്രമത്തോടുകൂടി ആഗ്രഹിച്ചു. ഞങ്ങള്‍ അപ്രകാരം ഉള്ളംകലങ്ങി ഭയന്നിരുന്ന ഏഴാം ദിവസവും സമാഗതമയി അദ്ദേഹ ത്തിന്റെ വാഴ്നാളും അവസാനിച്ചു. ശ്രതുക്കളെ പിടിച്ചുകെട്ടി ജയം നേടുന്ന സമൃദ്ധിനി റഞ്ഞ മലനാടിന്റെ രാജാവായിരുന്നു അര്‍ത്ഥികള്‍ക്കുവാരിക്കോരിദാനം ചെയ്തിരുന്ന അദ്ദേഹം. 3.15 കാക്കോതൈ മാര്‍പന്‍ ചേരമാന്‍ കോക്കോതൈ മാര്‍പനെ സംഘസാഹിതൃത്തില്‍ പത്തുപാട്ടുകളിലായിപ രാമര്‍ശിക്കുന്നുണ്ട്‌. പൊയ്കയാറെഴുതിയ പുറനാനൂറിലെ 48, 49 എന്നീ പാട്ടുകളില്‍ ഇദ്ദേ ഹത്തെ നേരിട്ടുപരാമര്‍ശിക്കുന്നുണ്ട്‌. പുറം. 36, 37, 39, 373, അകം. 93, 263, 346 മതുരക്കാഞ്ചി 523-526 എന്നീ പാട്ടുകളിലും ഇദ്ദേഹം പരാമര്‍ശിക്കപ്പെടുന്നുണ്ട. ചോഴന്‍ കുളമുറ്റത്തുത്തു ഞ്ചിയ കിള്ളിവളവന്‍ കോതൈ മാര്‍പന്റെ കരവൂരിനെ ആക്രമിച്ചപ്പോള്‍ പാടപ്പെട്ടനാല്‍്‌ പാട്ടു കളില്‍ മാര്‍പ൯ ചേന്ത൯ (പുറം. 36) വേന്തു (പുറം. 37, 373) മാനവ൯ല്‍ (പുറം. 36) എന്നിങ്ങനെ പേരുകളില്‍ അദ്ദേഹം പാടപ്പെടുന്നു. അകം 346-0൦ പാട്ടിൽ കോതൈ മാര്‍പന്‍ എന്നും പരാ മര്‍ശിക്കപ്പെടുന്നുണ്ട്‌. മറ്റ്‌ അകം പാട്ടുകളിലെല്ലാം “കോതൈ'” എന്നാണ്‌ അദ്ദേഹത്തെ വിളി ക്കപ്പെടുന്നത്‌ (അകം 93, 263, മധുര. 524) 282 വഞ്ചിനഗരത്തെ കരവൂറരെന്ന്‌ പാടുന്ന ഒരേയൊരു സംഘം പാട്ടായ അകം 93 ല്‍ വലിയ ആനപ്പടയും, നീണ്ട തേര്‍പ്പടയുമുള്ള കോതയുടെ സമ്പത്തായ വലിയ കരവൂരിന്റെ തുറമുഖത്തില്‍, ആന്‍ പൊരുനൈ ആറ്റിന്‍ കരയില്‍ കുമിഞ്ഞുകിടക്കുന്ന മണലിനേക്കാള്‍ കൂടുതല്‍ കാമുകിയെ കാമുകന്‍ തഴുകി പ്രേമിക്കുന്നു എന്ന്‌ നക്കീരന്‍ പാടുന്നു (അകം 73 : 16, 20-23) സംഘസാഹിത്യത്തില്‍ വീരപദാനങ്ങള്‍കൊണ്ട്‌ പുകഴിപ്പെട്ട രാജാവ്‌ കോക്കോ തൈമാര്‍പന്‍. 3.16 കുട്ടുവന്‍ കോതൈ കുട്ടുവന്‍ കോതയെ നേരിട്ടു പരാമര്‍ശിക്കുന്ന ഒരേയോരു പാട്ടാണ്‌ സംഘസാഹിത്യത്തിലു ളളത്‌. എറിച്ചുര്‍മാടലന്‍ മതുരൈക്കുമരന്‍ പാടിയ പുറം 54-0൦ പാട്ടാണിത്‌. ഈ പാട്ടില്‍, രാജ്യരക്ഷയോടൊപ്പം വദാന്ൃയതയിലും തത്പരനാണ്‌ കടുമാന്‍ കോത, അദ്ദേഹം ഞങ്ങ ളുടെ നാഥനാണ്‌, അദ്ദേഹത്തിന്റെ രാജധാനിയില്‍ മുന്‍പിന്‍ നോക്കി തല ഉയര്‍ത്തിചെ ല്ലാന്‍ എന്നെ പോലുള്ള യാചകര്‍ക്കു എളുപ്പംതന്നെ, ശത്രുക്കള്‍ക്കു അപ്രകാരം സാദ്ധ്യല്ല. പുലി കിടക്കുന്ന സ്ഥലത്ത്‌ ആട്ടിന്‍ പറ്റവുമായിച്ചെല്ലുന്ന ഇടയന്റെ അനുഭവമായിരിക്കും അവര്‍ക്കു ലഭിക്കുന്നത്‌ എന്ന്‌ പാടുന്നു. പുറം. 172 ല്‍ “പിട്ടന്റെ വിജയവേലും അദ്ദേഹത്തിന്റെ തലവനായ കോതയും അദ്ദേഹത്തെ എതിര്‍ത്ത രാജാക്കന്മാരും നീണ്ടകാലം വാഴുമാറാ കട്ടെ” എന്ന്‌ വടമവണ്ണക്ക൯ താമോതരന്നാര്‍ പാടുന്നു. 3.17 മാരി വെണ്‍കോ മാന്ത്രഞ്ചേന്‍ ചോഴന്‍ രാജസൂയം വേട്ട പെരുനെര്‍ക്കിള്ളിയോടു യുദ്ധം ചെയ്തു, മാന്ത്രഞ്ചേരലിരുമ്പൊറൈക്കുശേഷം മാരിവെണ്‍ക്കോ ചോഴരാജാവിന്റെ കീഴില്‍ തന്റെ രാജ്യം ഭരിച്ചു. (പുറം 125) ചോഴന്‍ രാജാസൂയം യാഗം ചെയ്യുന്ന സമയത്ത്‌ ചേരമാന്‍ മാരി വെണ്‍കോയും പാണ്ഡ്യന്‍ കാനപേര്‍തന്ത ഉഗ്രപെരുവഴുതിയും വന്ന്‌ അനുഗ്രഹിച്ചു. അതു കൊണ്ട്‌ ഇവര്‍ മൂവരും സമകാലീനരാണെന്ന്‌ വ്യക്തമാണ്‌. 3.18 കോട്ടമ്പലത്ത്‌ തുഞ്ചിയെ മാകോതൈ കോട്ടമ്പലത്ത്‌ തുഞ്ചിയ ചേരമാനെന്നും ഇദ്ദേഹം സംഘം പാട്ടുകളില്‍ അറിയപ്പെടു ന്നു. (അകം 168) കോട്ടമ്പലം എന്ന സ്ഥലത്ത്‌ മരിച്ചതുകൊണ്ടാണ്‌ ഇദ്ദേഹത്തിന്‌ കോട്ടമ്പ ലത്ത്‌ തുഞ്ചിയ മാകോതൈ എന്ന പേര്‍ ലഭിച്ചത്‌. ഈ കോട്ടമ്പലം കേരളത്തിലെ അമ്പല പ്പുഴയാണെന്നും ഇവിടെ മാകോതൈമംഗലം എന്ന സ്ഥലം ഉണ്ടെന്നും ഈ.വൈ. ദുരൈസന്ധവാമിപ്പിള്ള പറയുന്നു.” ഇദ്ദേഹത്തിന്റെ ഭാര്യമരിച്ചതിലുള്ള ദു:ഖത്തെ മുന്‍നിര്‍ത്തിയുള്ള പുറം. 245-0൦ പാട്ട്‌ മാകോതൈയുടെതാണ്‌. 3.19. കണൈക്കാല്‍ ഇരുമ്പൊറൈ ഇദ്ദേഹത്തെ പറ്റിയുള്ള പുറം. 74-0൦ പാട്ടില്‍ ചേരമാന്‍ കണൈക്കാല്‍ ഇരുമ്പൊറൈ ചോഴന്‍ ചെങ്കാണനോട്‌ യുദ്ധം ചെയ്തു തോറ്റു. ചോഴന്‍ അദ്ദേഹത്തെ ജയിലിലാക്കുകയും കാവല്‍ക്കാരോട്‌ നോക്കി കുടിക്കാന്‍ വെളളം ചോദിക്കുകയും കാവല്‍ക്കാര്‍ കുറച്ചു സമയ ത്തിനുശേഷം അലക്ഷ്യമായി വെള്ളം കൊടുക്കുകയും ചെയ്തു. കാവല്‍ക്കാരുടെ അലക്ഷ്യത്തെ 283 പൊറുക്കാതെ അദ്ദേഹം വെളളം കുടിക്കാതെ മരിക്കുകയും ചെയ്തു. 3.20. ചേരമാന്‍ വഞ്ചന്‍ ചേരമാന്‍ കണൈക്കാല്‍ ഇരുമ്പൊറൈക്കു ശേഷം ചേരനാടിന്റെ സമൃദ്ധിയെപ്പറ്റിയും അവിടുത്തെ രാജാക്കന്മാരെ പറ്റിയുള്ള പരാമര്‍ശങ്ങള്‍കുറവാണ്‌. കണൈക്കാലിനു ശേഷം ചേരമാന്‍ വഞ്ചന്‍ ചേരനാടിനെ ഒരു ചെറിയ ഭാഗമായ പായല്‍ നാടിനെ ഭരിച്ചു ഈ പായല്‍ നാടാണ്‌ വൈനാട്‌ ആയിമാറിയത്‌.* ദാനം ചോദിച്ചുവരുന്നവര്‍ക്ക്‌ തക്കതായ ദാനം കൊടു ക്കുമെന്നും ഇദ്ദേഹം പായല്‍ കോ എന്ന്‌ അറിയപ്പെടുന്നുവെന്നു പുറം. 398: 7-9, 11-30 എന്നീ പാട്ടുകളില്‍ പാടുന്നു. 3.21 ചേരമാന്‍ എന്തൈ കുറു. 22-൦ പാട്ടു പാടിയിരിക്കുന്നു. മറ്റ്‌ വിവരങ്ങളൊന്നും ലഭ്യമല്ല. 3.22. ചേരമാന്‍ ഇഭളംകുട്ടുവൻ ഇദ്ദേഹം അകം. 153-0൦ പാട്ട പാടിയിരിക്കുന്നു. മറ്റ്‌ വിവരങ്ങളൊന്നും ലഭ്യമല്ല. 3.2.1.സംഘകാല ചേരരാജുാക്കന്മാരും പാടപ്പെട്ട പാട്ടുകളും എണ്ും രാജാവ്‌ പാട്‌ 1. ചേരമാന്‍ കരവൂര്‍ ഏറിയ ഓള്‍വാള്‍ കോപ്പെരുഞ്ചേരല്‍ ഇരുമ്പൊറൈ പുറം.5 2. ചേരമാന്‍ പെരുഞ്ചോറ്റുതിയന്‍ ചേരലാതന്‍ പുറം.2,65,66 അകം.55,65,168,233 നറ്റി.നദ പതി.പതികം.2 3. ചേരമാന്‍ അന്തുവന്‍ ചേരല്‍ ഇരുമ്പൊറൈ പുറം. 13 പതി.പതികം.7 4. ചേരമാന്‍ കുടക്കോ നെടുഞ്ചേരലാതന്‍ പുറം.62,63,368 അകം.30,127,347,396 പതി.11-20. പതി.പതികം.2-6 5. പല്‍യാനൈ ചെല്‍കെഴുക്കുട്ടുവന്‍ പുറം.366 പതി.21-30 പതി.പതികം.3 6. ചേരമാന്‍ ചെല്‍വ കടുംകോ വാഴിയാതന്‍ പുറം.8,14,387 പതി.61-70 പതി.പതികം.7-8 അകം.142 7. ചേരമാന്‍ പാലൈ പാടിയ പെരുങ്കടുകോ പുറം.11 8. മരുതംപാടിയ ഇളംകടുങ്കോ അകം.96,176 284 നറ്റി.50 9, കളങ്കായ്ക്കണ്ണി നാര്‍മുടിച്ചേരല്‍ പതി.31-40 പതി.പതികം.4 അകം.199 10. ചെങ്കുട്ടുവന്‍ പുറം. 126,343,369 അകം.212,376 നറ്റി.395 കുറു.34 പതി. 41-50 പതി.പതികം. 5 11. ആടുക്കോട്ടു പാട്ടു ചേരലാതന്‍ പതി.51-60 പതികം.6 12. ചേരമാന്‍ തകടൂര്‍ എറിന്ത പെരുഞ്ചേരലിരുമ്പൊറൈ പുറം.50 പതി.71-80 പതികം.8,9 13. ചേരമാന്‍ കുടക്കോ ചേരന്‍ ഇരുമ്പൊറൈ പുറം.210,211 പതി.81-90 പതി.പതികം.9 14. ചേരമാന്‍ യാനൈക്കണ്‍ചേയ്‌ മാന്ത്രഞ്ചേരലിരുമ്പൊറൈ പുറം. 17,20,22,53,125, 229 നറ്റി. 18 15. ചേരമാന്‍ കോക്കോതൈ മാര്‍പന്‍ പുറം. 48, 49 മധുരൈ.523-526 അകം. 93,263,346 16. ചേരമാന്‍ മാരിവെണ്‍കോ പുറം. 167 17. ചേരമാന്‍ കുട്ടുവന്‍കോതൈ പുറം. 54,172 18. ചേരമാന്‍ കോട്ടമ്പലത്ത്‌ തുഞ്ചിയ മാകോതൈ പുറം. 245 അകം.168 19. ചേരമാന്‍ കണൈക്കാല്‍ ഇരുമ്പൊറൈ പുറം.74 20. ചേരമാന്‍ വഞ്ചന്‍ പുറം. 395 പിന്‍കുറിപ്പുകള്‍ 1. പുരുഷോത്തം, വി.പി, (1989) സംലകാലമന്നര്‍ കാലനിമലല വരലാറ്‌, ഐന്തിണൈ പതിപ്പ കാ, തിരുനെല്‍വേലി, പുറം. 108. 2. --- പുറം. 110. 3. സ്വാമിനാഥയ്യര്‍, ഉ.വേ., (1963) പുറനാനൂറ്‌ നുലമും ഉറയും, ആറാം പതിപ്പ്‌. തെന്നി ന്ത്യശൈവസിദ്ധാന്ത നൂര്‍ പതിപ്പ്‌ കഴകം, ചെന്നൈ, പുറം.34. 4. Seshaiyyer,K.G., (1937) Cera Kings of the Sangam Period, Luzac & Co., London, p. 30 2385 5. Sivaraja Pillai, K.N., (1932) Chronology of the early Tamils, University of Madras, Madras, pp. 103 105 6. Samy.P.L. (1985) Nannan of North Malabar, Tamil Civilization, pp. 95-104 7. പുരുഷോത്തം, വി.പി., (1989) സംഘകാലമന്നര്‍കാലനിലലെ വരലാര്‍, ഐന്തിണൈ പതിപ്പ കാം, തിരുനെല്‍വേലി, പുറം. 165. 8. --- പുറം. 255. 9. ദുരൈസ്വവാമിപിള്ള, ഈ.വൈ.., (1964) പുറനാന്തുറ്‌ വ്യാഖ്യാനം രണ്ടാം വോള്യം, തെന്നി ന്ത്യശൈവസിദ്ധാന്ത നൂര്‍ പതിപ്പ്‌ കഴകം, പുറം.12. 10. --- പുറം. 458. 286 അനുബന്ധം IV മലനാട്ടുവഴക്കങ്ങള്‍ സംഘ സാഹിതൃത്തില്‍ പ്രയോഗത്തിലുളളതും സമകാല തമിഴില്‍ പ്രചാരലുപ്ത മായതും എന്നാല്‍ മലയാളം സൂക്ഷിക്കുന്നതുമായ ്രത്യേകതകളെയാണ്‌ ഇവിടെ ക്രോഡീ കരിച്ചിരിക്കുന്നത്‌. പ്ദം ഇംഗ്ലീഷ്‌ അര്‍ത്ഥം വ്യാകരണരൂപം കൃതിയും പാട്ടും വരിയും അകല്പു separation കര്‍ത്താ. പതി. 43-33 അകത്ത്‌ inside അവ്യ. കലി. 23-15, 88-7, 92-13, 103-19, 120-25, 144-19, 147-71 നാ. കലി. 105-29, 142-21 അകപ്പെട്ടു having been caught പേ. കലി. 139-17 അകന്‍റു (അക) having left പേ. അകം. 81-15, 217-12 പുറം. 374-10, 394-18 കലി. 16-14, 17-19, 28-3, 53-12, 78-5 കുറു. 64-1 പതി. 72-12 പരി. 3-54, കലി. 16-14, 17-9, 28-13 അകല്‍ widening പേ. ധാതു. ഐങ്കു. 47-2, 143-1, 220-1, 316-1, 361-1, 403-3 പുറം. 65-5, 77-11, 142-1, 166-15,168-13 169-10,169-4, 209-4, 228-3, 235-10 266-3,271-3, 362-18, 389-16,395-15 അകം. 18-16, 64-5, 68-20, 71-8, 79-8, 86-8, 96-5, 97-18, 101-12, 105-1 107-10,119-11, 122-11,141-8, 143-4, 143-14, 171-2 178-4, 186-4, 196-5 214-1, 217-3, 229-2, 235-11, 246-4 246-6, 253-15, 269-8, 275-16, 294-9, 295-11, 299-8, 299-9, 307-2, 309-6, 311-2, 315-16, 336-1, 338-14, 363-2, 365-1, 370-3, 380-4, 385-13, 390-6, 391-3 കുറു. 44-3, 59-2, 92-1, 233-1, 294-5, 352-3 287 പതി. 15-8, 52-28, 68-4, 83-3, 90-9 നറ്റി. 5-2, 8-5, 17-3, 89-6, 185-8, 200-3, 200-10, 210-1, 258-7, 283-3, 309-5, 319-3, 357-7, 365-4, 377-6, 377-7,390-5 പരി. 15-9 അകറ്റിയ who widened പേ. പുറം. 26-4 അകം.65-5 അകറ്റും who will make (it), vanish പേ. പുറം. 56-22, 172-7, 397-7 അകം.71-7 അങ്കാടി bazar നാ. അകം.93-10 നറ്റി. 258-7 പരി. 2-9 അടുക്കും who will pile upon one another പേ. അകം.116-4 അടുക്കിയ which was added പേ. പുറം. 6-5, 18-5, 62-10, 164-10, 202-7 which Someone added പേ. പതി. 68-6 അടുത്ത്‌ having come near വിന. കലി. 68-6 അടുപ്പു the act of joining വി.ധാ. പതി. 63-19 oven പതി. 18-6 അടുമ്പ്‌ heare leaf കര്‍ത്താ. പതി. 51-7 വി.ധാ പതി. 30-6 അടൈ leaf നാ. കലി. 3-9, 17-11, 59-1, 70-2, 71-7, 73-2, 74-2, 78-1, 84-10 നറ്റി. 11-6, 27-3 കുറു. 9-4, 171-2 ഐങ്കു.13-2, 21-1, പതി. 23-20, 24-20 പരി. 13-50 അകം.10-11, 30-7 പുറം. 90-2, 103-10 അയല of the nighbour hood നാ.വി. ഐസങ്കു.14-1 പുറം. 132-5, 334-6 അകം.266-16 നറ്റി. 157-8, 243-2 അയലത്‌ which is near ചേ.ധാതു. ഐങ്കു.171-1, 272-2 നറ്റി. 104-5, 181-6, അകം.2-5, 176-9 288 പുറം. 49-4, 108-2, 152-4, 322-7 കുറു. 36-1, 127-1 കലി. 28-13, 101-40 അമയത്തു time വി.ധാ. പതി. 22-34 അയല്‍ adjacent place നാ. അകം.119-1, 121-8, 146-12, 176-9, 235-17, 256-6, 368-6, 386-11 near by നാ. കലി. 3-1, 37-13, 48-14, 53-10, 120-21 adjacent place നാ. കലി. 31-2, 108-27 അരിക്കും which will filter പേ. പുറം. 348-3 അരിപ്പ to filter വിന. കലി. 145-5 അലറി having cried aloud പേ. അകം.249-17 having cried പേ. കലി. 51-12 അലൈപ്പ to make noise നടു.വി. പതി. 52-20 അളപ്പു the act of measuring വി.ധാ. പുറം. 301-12 അളിയന്‍ pity they ധാ. ഐങ്കു.381-3 pity I ആഖ്യാ. ഐങ്കു.460-5 അത്തന്‍ father നാ. കലി. 115-8 അറിയാത്‌ without having വിന. ഐങ്കു.173-1 അറിയാതോന്‍ he who had not known ചേ.ധാതു. ഐങ്കു.294-4 കുറു. 93-3 അഞ്ച്‌ five ചേ.ധാതു. ഐങ്കു.383-6 അഞ്ച(ഞ്ജ)നം coke വി.ധാ. ഐങ്കു.16-2 അന്തി evening നാ. അകം.48-23,71-6, 124-14, 201-8, 360-8, 370-11 കലി. 92-17, 101-24, 103-13, 119-12 പതി. 35-7 അമ്പലം temple നാ. പരി. 18-28 അമ്പുളി crescent moon നാ. കലി. 80-19 ആകല്‍ the act of becoming ക്രി.നാ. അകം.39-25, 132-3, 130-8, 134-14, 203-9, 206-12, 267-3, 300-12, 310-8,323-3, 337-4, 363-5, 375-12, 392-19 കലി. 49-3, 62-6, 93-36, 97-9,125-4, 144-48 ആകുക let(it) become നിപാ. പുറം. 27-18 ആചാന്‍ teacher നാ. പരി.2-61 ആട്ടിയ which moved പേ അകം.378-3 ആരവം sound നാ. കലി. 7-18, 70-14 ആലി hail വി.ധാതു ഐങ്കു.213-3 വി.സമസ്ത. ഐങ്കു.437-2 പതി. 50-2 കലി. 145-9 289 അകം.9-7, 95-7, 101-16, 108-4, 125-4 ആര്‍ത്തു if (which) sounded ചേ.ധാതു ഐങ്കു.185-4 പരി. 15-21, 18-38 കലി. 53-6, 102-17 അകം. 4-9, 138-8, 291-14, 355-5 പുറം. 35-24 ആര്‍ക്കും which will make sound പേര. പുറം. 22-6 കലി. 26-3, 26-13, 28-16, 30-3, 30-12, 32-9,77-17, 90-13, 98-24, 105-74,123-2 നറ്റി. 108-5, 147-6 കുറു. 39-2 പതി. 7-62, 10-125, 16-48 കലി. 26-3, 26-13, 28-16 ആര്‍പ്പ to sound നടു.വി. പതി. 21-11, 67-6, 82-8, 89-3 ആര്‍പ്പു which will sound പേര. നറ്റി. 167-2, കുറു. 34-5, 328-8 പുറം. 22-6, 93-12, 168-1, 338-3, 371-12 loud noise ക്രി.നാ ഐങ്കു.251-1 അകം.36-23, 45-12, 116-19, 149-11, 209-6, 226-17, 246-14, 253-7, 256-21 പരി. 8-30 കലി. 15-4 ആര്‍പ്പ്‌ sound കര്‍ത്താ. പതി. 21-18, 34-10, 41-22, 43-9, 81-15,90-34 ഇടു which was laid പേര. പുറം. 42-14, 43-23, 61-3, 137-5, 262-2, 301-3, 325-4, 360-18 കലി. 23-13, 32-4, 55-3, 140-5 പതി. 30-22 ഇട്ടവന്‍ he who cast രൂപാ.്രി. കലി. 136-16 ഇട്ടു having placed പേരെ. കലി. 55-2 പതി. 46-11, 88-5, 90-20 ഇരക്കും who will beg പേര. ഐങ്കു.364-3 ഇരുത്ത്‌ having stayed പേര. പതി. 15-1, 32-11 ഇലഞ്ചി pointed leaved flower വിഭ.സമസ്ത. ഐങ്കു.94-3 ഇല്ല not having they ചേ.വി. പുറം. 3-17 ഉണങ്ക to dry പേ. അകം.300-2 DONS AOS driet (millet) വിഭ.ധാ. ഐങ്കു.469-1 290 dryness വിഭ.ധാ. പുറം. 319-5, 321-3 dried fish and meat ശ്ര.നാ. അകം.80-6, 107-5 ഉണങ്കു drying പേര.ധാ. അകം.207-2, 224-12 പതി. 25-8 ഉണങ്കും which will dry പേ. അകം.211-6, 245-17 ഉരുളി wheel വിഭ.സമസ്ത. പതി. 27-11 ഉറങ്കും which will sleep പേ. പുറം. 38-42 ഉണ്‍ക let (you) eat ചേ.നാ. പുറം. 319-6, 333-6 ഉണ്ട which ate പേര. ഐങ്കു.81-1, 324-1 ഉണ്‍ടല്‍ eating വി.ധാ. പുറം. 182-3, 234-6, 325-3 ഉണ്ടു having eaten വിന. പുറം. 17-6, 24-5, 24-16, 47-5, 84-1, 123-1, 166-30, 258-3, 327-4, 328-12, 360-19, 360-7, 370-2, 391-6 ചേര്‍ന്ന.ധാ പുറം. 17-24, 23-2, 320-13 വിന. പതി. 15-25, 22-9, 23-8, 36-12, 43-19, 43-35, 48-16 ഉണ്ഠല്‍ the act of eating വിന. കലി. 23-7 ഉണ്ണാത്‌ without eating വിന. പതി. 68-6 ഉണ്ണാതു without eating വിന. ഐങ്കു. 325-2 പതി. 68-6 ഉണ്ണും which will eat പേ. കലി. 11-9, 26-9, 29-16, 35-10 ഉരുക്കിയ which was melted Gal. കലി. 117-1 ക്ക്‌ strength കര്‍ത്താ. പതി. 31-32 ave food തദ്ധി.നാ. കലി. 50-13,147-8, OF 7 നാ. കുറു. 33-3 വി.ധാ. 38-15 എടുക്കല്ല which will not carry പേ. അകം. 109-10 എടുക്കല്‍ the act of lifting ശ്ര.നാ. അകം .38-5 എടുത്തൽ the act of lifting ശ്ര.നാ. അകം .38-2 എടുത്തു having taken ക്ര.നാ. അകം. 71-16, 94-13, 94-31, 99-1, 107-7,144-55 വി.ധാ. പതി. 32-8 എണ്ണല്‍ the act of counting വിഭ.ധാ. പതി. 77-7 എതിര്‍പ്പ്‌ having opposed വി. പുറം. 213-6 എറിഞര്‍ thrower ശ്ര.നാ. അകം .71-12 എന്തു ricing പേ.ധാ. പതി. 18-5, 90-34 ഏറ്‌ thunder പുറം. 160-3, 211-1 ഏന്തിയ which held പേ. പതി. 42-18 ഒചെ sound കര്‍ത്ത. പുറം. 36-9 291 ഒഴുകല്‍ the act of flowing വി. കലി. 39-2 ഒഴുകിയ who had gone പേ. പതി. 15-4 ഓച്ച to raise നടു.വി. പതി. 198 ഓര്‍ത്ത who thought പേ. കലി. 8-2 ഓര്‍ത്തത്‌ that which one though of തദ്ധി. കലി.92-21 ഓര്‍ക്കും which will listen പേ. കലി. 46-13 will think it കലി. 52-18 ഓര്‍പ്പത്‌ that which one will think of തദ്ധി. കലി.95-7 കടവ്‌ gate ക്രി.നാ. അകം. 74:11 കടും difficult നാ.വി. പതി. 25-8, 26-11 കനം thickness നാ. കുറു. 398-3 കരുതി having thought വി.ന. അകം.212-22 കരുതും who will think പേ. അകം.312-3 കവുള്‍ cheek വി.ധാ. പുറം. 30-8,212-4, 195-2 നാ. അകം.59-8, 88-10, 132-4, 132-13, 205-17, 227-5, 245-10 കലി. 48-2, 83-17 കഴല്‍ bulging ചേ.ധാ. പതി.22-36 കഴിയും will pass ആഖ്യ. പതി.50-22 കളി rejoicing പേര.ധാ. ഐങ്കു.416-3 കളിത്ത(ച്ച) which rejoiced പേ. ഐങ്കു.239-1 കളിത്തു(ച)ു) having rejoised വി. ഐങ്കു.342-2 കണ്ട which was seen പേ അകം.116-18, 178-21, 303-2, 312-11 കണ്ട which one saw പേ. കലി. 3-16,70-24, 90-23, 92-59,108-22 who Saw പേ. കലി. 68-19 whom one saw പേ. കലി. 93-27 കണ്ടു having see വിന. അകം.5-26, 16-6, 11-16, 22-21, 26-2, 39-18, 44-12, 48-14, 56-12, 71-8, 110-14, 261-10, 262-11, 272-12, 284-6, 318-11, 356-5, 366-9, 369-9, 386-13, 400-23 കണ്ടു having seen വിന. ഐങ്കു.178-4, 182-2, 284-3, 383-6, 403-5 കണ്ടു having seen വിന. കലി. 39-20, 39-40, 49-4, 59-8, 60-12 65-21, 70-4, 74-9, 76-10, 79-15, 84-22, 84-29, 91-11, 101-45, 102-31, 110-14 വിന. കുറു. 165-5, 258-8, 278-2, 287-2 കണ്ടതു that which one saw തദ്ധി.നാ. കലി. 90-4, 90-5, 90-21, 92-15, 93-4 292 98-29, 126-16 കണ്ടവന്‍ he who saw തദ്ധി.നാ. കലി. 136-9 കണ്ടവര്‍ they who saw തദ്ധി.നാ. കലി. 60-5, 125-1 കറൈ black നാ. അകം. 24-14, 67-13 Stain നാ. അകം.387-5 കന്നി early വിഭ.സമസ്ത. ഐങ്കു.68-1 കാക്കും which will protect പേ. കലി.25-9, 63-4 who will protect പേ. കലി.143-53 കാടി rice water വി.ധാ പുറം. 399-3 കാടു showed they വി. ഐങ്കു.394-5 കാട്ടല്‍ the act of showing വിന. കലി. 80-19 കാട്ടിയ Showed they ആഖ്യ. ഐങ്കു.281-4 കാട്ടിയ to show വിന. കലി. 98-7, 140-11 കാണും which one will see പേര. കലി. 49-8, 80-12, 80-17, 80-21, 87-2, 100-10, 100-14, 100-18 കാണാതു without seeing വിന. കലി. 13-7, 70-3, 76-8, 81-26, 90-23 വിന. പതി. 17-8 the act of not seeing വിന. കലി. 99-19. കാണിയ to see വിഭ.സമസ്ത. പതു. 400-23 കാണ്‍ക Let (you) see ഇച്ഛാ.വാ. കലി. 84-33 കാനം jungle വി.ധാ. ഐഷങ്കു. 250-3,319-2, 357-2,425-2, 433-3, 499-2 കര്‍ത്താ. ഐകങ്കു.465-2 കാവു grove നാ. അകം.15-5, 36-10, 383-3 കാവ്‌ grove വി.ധാ. പതി. 27-8 കുണ്ടു hollow വിഭ.സമസ്ത. പുറം. 14-5 ചേ.വി. പതി. 20-17, 22, 24 കുത്തിയ which butted പേ. കലി. 38-7 കുറു. 396-4 കുരുതി blood നാ. അകം. 3-8, 22-10, 27-16, 31-10, 74-4, 111-12,144-16, 145-8, 182-7, 193-4, 210-3, 268-3, 309-5, 319-14, 332-5, 337-14, 381-91 കുവും Which will cry പേ. പുറം. 356-2, 362-18 കൂട്ടും who will join Gal. ഐങ്കു.81-2, 301-2, 476-3 കൂമ്പിയ Which faded പേ. കലി. 121-5 കൂമ്പും which will fade പേ. കലി. 78-15 will fade it al). (él കലി. 130-13 293 ASO perishing വി.ധാ. ഐങ്കു.195-3 ASO the act of dying out വി.ധാ. പതി. 48-3 കെടുത്ത്‌ having destroyed വിന. പതി. 15-7, 70-9 കേടു damage കര്‍ത്താ. പതി. 79-19 കേട്ടു having heard വിന. പതി. 74-1 കൊടിച്ചി kurava Woman വി.ധാ. ഐങ്കു.258-2, 260-2, 281-3, 289-1, 290-3, 299-4, 3001 കര്‍ത്താ. ഐങ്കു.56-2, 282-2, 288-3,296-1,298-2 women of the hilly tract നാ. അകം .102-5, 132-7 നാ. കുറു. 272-8, 286-4, 291-2, 335-7, 360-6 കൊടിച്ചിയാല്‍ kurava woman നാ. അകം. 58 -5 കൊടുക്കും ൧willgivehe പൂ.(രി. കലി. 61-13 which will give പേ. കലി. 22-2 കൊഴു fatness കര്‍ത്താ. പതി. 44-17 കോട്‌ peak വി.ധാ. പതി. 70-25 ചവട്ടും which will destroy Gal. പതി. 84-7 ചന്തം sandal വിഭ.സമസ്ത. പതി. 87-2 ചന്തു sandal paste നാ. അകം. 13-4, 59-12 paste നാ. അകം. 102-3 ചാന്തം sandal നാ. കലി. 9-12, 43-3 ചാടാ to jump upon വിന. കലി. 101-41 ചാടി having jumped upon വിന. കലി. 52-4, 101-22,101-28, 105-33, 105-37, 106-20 ചാടിയ which one pricked പേ. കലി. 91-11 ചായല്‍ tenderness വിഭ.സമസ്ത. പതി. 16-10, 16-20, 48-9, 76-20 ചാലകം window നാ. കലി. 83-13 ചാലിയാല്‍ let (it) beautiful ആഖ്യ. ഐങ്കു. 312-1, 312-2 ചാമ്പി having faded വിന. കലി. 60-10, 147-34 ചാമ്പും who will fade പേ. കലി. 78-20 which will fade പേ. കലി. 121-17 ചിതല്‍ termite നാ. ചിറു. 133 ചില few നാ.വി. ഐങ്കു. 187-5, 259-2 ചിലമ്പ to sound വി. കലി. 90-11 ചിലമ്പല്‍ the act of resounding ൾി.നാ. കലി. 45-6 ചീത്തെ stupid നാ. കലി. 84-18, 86-30, 94-22, 96-30 ചുണങ്കു yellow spot വിഭ.സമസ്ത. ഐനങ്കു. 76-1, 255-4, 324-4 ആഖ്യ. ഐങ്കു. 363-3 294 കര്‍ത്താ. ഐങ്കു. 149-2 നാ. കുറു. 71-2, 337-4 ചുരം disert tract വി.ധാ. ഐങ്കു. 301-2, 307-2, 309-1, 317-3, 320-4, 329-2, 330-4, 331-3, 338-3, 351-2, 373-4, 382-2, 394-3, 395-3, 397-3, കര്‍ത്താ. 303-2, 325-3, 326-4, 352-4 വിഭ.സമസ്ത. ഐങ്കു 323-3 ആഖ്യ. ഐങ്കു 314-4 ചുമല്‍ shoulder നാ. കലി. 1-11, 9-3, 56-4, 96-3, 101-40 ang sorrounding പേ.ധാ. പതി. 30-18, 66-16 ചെയൽ the act of doing വി.ധാ. ഐങ്കു. 169-5 ചെന്നി head വി.ധാ. പുറം. 6-19, 55-4, 244-1, 272-8, 364-2 വിഭ.സമസ്ത. പുറം 91-5, 150-6, 321-9 കര്‍ത്താ. പുറം. 126-2 ചേ.വി. പുറം. 27-10, 225-9 വി.ധാ. പതി. 27-4, 41-10 ചെല്ലും who will go പേ. ഐങ്കു. 22-2, 27-2 will go (he) ആഖ്യ. ഐങ്കു. 214-5 ചേര്‍പ്പന്‍ chief of the maritime tract കര്‍ത്താ ഐങ്കു. 108-2, 112-2 നാ. അകം. 50-6, 160-8, 290-8 വി.ധാ ഐങ്കു. 117-4, 157-4 ചേര്‍പ്പ chief of the martime tractസംബോ. ഐങ്കു. 159-3, 179-1, 183-3, 196-4 ചേര്‍പ്പ്‌ seashore നാ. അകം. 280-8 ഞരല to sound നടു.വി പതി. 30-6 ഞണ്ടു crab നാ. അകം. 20-4, 176-8 നാ. കുറു. 117-2, 401-3 ഞാണ്‍ string വി.ധാ. പുറം. 14-9, 55-1 തപ്പല്‍ the act of slipping വി.ധാ. ഐഷങ്കു. 302-1 തഞ്ചം easy അവ്യ. ഐങ്കു. 50-3 തഴൈ dress made of leaves വിഭ.സമസ്ത. 6)ng)®). 15-1, 72-1, 256-2 afl. wo. ഐങ്കു. 147-2, 147-3, 187-3, 201-2 കര്‍ത്താ. പുറം. 248-2, 339-9, 340-1 വിഭ.സമസ്ത. പുറം. 61-1, 271-2, 341-2 താലം plate വി.ധാ. പുറം. 120-15 താന്‍ one self കര്‍ത്താ. പതി. 40-19 തീണ്ടല്‍ the act of touching ക്രി.നാ. കലി. 136-19 തീണ്ടി having touched വി.ന. കലി. 29-12 295 തീര്‍ക്കും which will remove പേ. കലി. 44-20, 63-10, 68-13 തുരുത്തി island നാ. കലി. 30-15, 35-13 വി.ധാ. പതി. 20-2 പരി, 10-30, 16-17, അകം. 224-3 തുന്നല്‍ the act of pressing സംവൃ. പുറം. 23-14 തുന്നത്ത്‌ stitches വി.ധാ. പുറം. 136-2 തുമ്പി bees കര്‍ത്താ. പുറം. 280-2 നാ. അകം. 108-16, 138-18, 223-11, 225-5 246-16, 291-11, 317-12, 388-8 male bee നാ. കലി. 29-16, 30-4, 33-23, 36-4, 43-9, 46-2, 78-2, 78-9, 105-42, 123-2,127-3 കുറു. 2-1, 211-6, 239-4, 392-1 തൂ pure നാ.വി.ധാ. പതി. 27-2 തൂറ്റി having spread വി.ന. ഐങ്കു. 478-1 തൂങ്കി having hung വിന. കുറു. 18-4 തെങ്കു coconut tree വിഭ.സമസ്ത. പതി. 13-7 തെരി selecting പേ.ധാ. ഐനങ്കു.54-3, 235-3, 354-4, 482-1 തൊടങ്കല്‍ the act of begining ക്രി.നാ. കലി. 2-1 തൊടുക്കും ൧ who will shoot പേ. കലി. 120-11 തൊഴ to whorship വി.ന. കുറു. 307-1 തൊഴില്‍ work വി.ധാ. ഐങ്കു.426-1, 428-3, 442-1, 443-5, 446-3, 448-2, 451-4, 466-1, 498-3, 499-3 വിഭ.സമസ്ത. ഐങ്കു. 445-2, 450 കര്‍ത്താ. ഐങ്കു. 447-1 തൊഴു worshiping പേ.ധാ. അകം. 115-9, 125-14, 310-3 തൊഴുതു having worshipped വിന. ഐങ്കു. 390-1 വിന. അകം. 56-16, 138-9, 240-8, 351-17 having bowed വിന. കുറു. 178-5 തൊഴുവല്‍ will worship - I ആഖ്യ. ഐങ്കു.387-2 തോടു flower petal നാ. അകം. 231-15, 130-6, 346-4, 368-3 petal നാ. കലി. 28-3 നാ. കുറു. 228-2 തോട്ടി elephant goad നാ. കലി. 97-13, 138-2 പരി. 8-86, 10-49 അകം. 286-9 പുറം. 14-13, 150-25 296 നല്‍കിയ which one give പേ. കലി. 125-13 നല്‍കി having given വിന. ഐങ്കു. 195-3 വിന. കലി. 80-3, 100-9 നല്‍കു give പേ. കലി. 90-26 നല്‍കും will bestow grace ആഖ്യ. ഐങ്കു. 271-4 നാടന്‍ he of the land കര്‍ത്താ. ഐങ്കു. 183-1, 202-4, 217-3, 218-5, 219-3,228-2, 242-5, 246-6, 253-2, 258-3, 261-2, 262-3, 263-3, 267-3, 268-4, 269-2, 271-2, 272-3, 274-3, 278-3, 286-3, 498-5 തദ്ധി. കലി. 38-24, 39-10, 39-37, 41-23, 41-29, 42-41, 43-6, 43-14, 43-22 നാണു modesty നാ. കലി. 98-17, 144-3, 147-69 കര്‍ത്താ. പതി. 19-14 നാണും which will shy Gal. കലി. 15-4, 40-2 നാറു smelling badly പേ.ധാ. ഐങ്കു. 63-1 നീക്ക having removed വിന. കലി. 121-2 നീക്കും who will separate പേ. കലി. 10-17 നുകരും will enjoy ആഖ്യ. ഐങ്കു. 407-3 നോക്ക having looked വിന. കലി. 143-7 നോക്കത്ത്‌ aim വിഭ.സമസ്ത. പതി. 89-18 നോക്കല്‍ the act of looking at ക്രി.നാ. കലി. 49-8 പതി. 27-1 നോക്കി having looked at വിന. കലി. 4-18, 33-5, 39-22, 51-15, 57-21, 60-30, 63-1, 76-1, 82-17, 104-70, 105-51, 116-6, 120-11, 120-13, 126-1,131-1, 134-13, 134-17, 134-21, 140-13, 144-4, 147-6 കുറു. 44-2, 44-1, 64-2, 241-4, 287-7, 335-2, 363-3, 366-5 നോക്കു look നാ. കലി. 4-1, 7-12, 15-5, 27-3, 30-10, 56-17, 57-2, 58-2, 61-16, 69-4 കുറു. 286-5, 328-7 നോക്കും which one will see പേര. കലി. 63-1, 102-15, 131-5 നോക്കം look നാ. കലി. 10-19 പടി allowance നാ. കലി. 35-2 പറമ്പ്‌ the mountain വി.ധാ പുറം. 110-2, 158-4, 176-9, 201-4, 337-6 297 വിഭ.സമസ്ത. പുറം. 110-3, 118-5 കര്‍ത്താ. പുറം. 108-4, 109-1, 113-7 the mountain land നാ. കുറു. 196-3 പളളി place വി.ധാ. ഐങ്കു. 68-1 village നാ. അകം. 107-8 bedroom നാ. കലി. 121-6 പാണാ Oh! bard സംബോ. കുറു. 61-1 പാണന്‍ bard നാ. കുറു. 85-6, 121-4 പാണര്‍ bards നാ. കുറു. 19-1, 127-5, 359-1, 169-4, 323-2, 328-6 പാറി having scattered പേര. കുറി. 51-2 പിടി female elephant കര്‍ത്താ. പുറം. 40-10, 130-2, 303-8, 308-10, 369-26, 389 വി.ധാ. പുറം. 44-1, 151-4, 181-3, 234-2, 345-8 നാ. കലി. 11-9, 40-26, 41-7, 50-3, 53-13, 108-40 പീലി peacok’s feather നാ. അകം. 15-4, 35-8, 67-10, 69-14, 119-12, 131-11, 281-4, 358-2, 378-5 പുക്കാര്‍ entered they പൂ.(കി. കലി. 1%1-49 പുലരി morning നാ. പുറം. 385-2 പുഴുക്കല്‍ cooked meat വി.ധാ. പുറം. 363-12 cooked rice വി.ധാ. പുറം. 399-9 പുഴുക്കിയ which was cooked പേര. പുറം. 168-9 പുഴുക്ക്‌ boiled dhal വി.ധാ. പതി. 18-2 cooked meat വി.ധാ. പുറം. 212-3, 152-26 പുഴുങ്കിയ ൧ which lay sultry പേ. കുറു. 392-1 പുഴുങ്കല്‍ the act of boiling ചേര്‍ന്ന.നാ. ഐങ്കു.extra 4-2 പുറ back വി.ധാ. പതി. 31-33 വി.ധാ. പതി. 39-11 പുറം (മുതുക്‌) back നാ. കുറു. 82-1, 109-1, 214-2, 308-4, 359-6 പുള്‍ bird വി.ധാ. ഐങ്കു.102-2, 333-3, 365-2, 382-1, 481-4, 486-5 പുറം. 15-4, 29-13, 47-1, 198-25, 199-3, 204-10, 209-10 കര്‍ത്താ. ഐങ്കു. 142-2, 143-1, 188-1, 398-1, 414-1 പുറം. 20-18, 37-5, 49-6, 173-3, 254-8, 395-15, 397-1 ചേര്‍ന്ന.നാ. ഐങ്കു. 453-2 നാ. കലി. 4-6, 35-23, 46-20, 77-5, 79-1, 89-4, 118-17, 121-4, 123-12, 126-9, 131-31, 132-3, 133-5, 298 146-53, 149-2 നാ. കുറു. 118-1, 191-2, 234-4, 266-4, 299-2, 310-1 പൈയ slowly അവ്യ. കലി. 58-2, 113-4, 143-51 പൊഴിന്ത whick showered പേര. അകം. 13-13, 42-10, 74-13, 92-2, 108-2, 139-5, 154-1, 163-2, 178-18 പൊഴിയും will over flow പൂ.(കി. അകം. 128-4 പൊത്ത്‌ hole നാ. അകം. 277-10 പോലും will seem to be ആഖ്യ. ഐങ്കു. 152-5, 286-4, 290-2 മക്കള്‍ children നാ. കലി. 25-2, 83-10 മടൈ hooking കര്‍ത്താ. പുറം. 25-8, 150-21 മരുക്‌ street നാ. കുറു. 14-4 മരുങ്കു place നാ. കുറു. 58-3, 340-5, 346 മത്ത having toddy കൃത്ത്‌. പതി. 90-26 മഞ്ചു smoke കര്‍ത്താ. പുറം. 356-4 മാറി having ceased വി. കുറു. 49-3 മാറു leaving വിധാ. കലി. 25-28, 25-29 മുഖത്തു face വി.ധാ. പുറം. 3-25, 275-5, 332-10, 334-8, 336-3 ആവ്യ. പുറം. 12-5, 327-6, 331-11 മുഴങ്കി having roared വി. പതി. 39-6 മെല്ല slowly വി. അകം. 26-20, 134-8, 160-9, 317-18, 386-9 വി. കുറു. 290-6, 298-1 വടു scar നാ. കലി. 29-5, 66-5, 67-7, 67-15, 71-16, 72-11, 78-22, 82-30, 83-30, 90-5, 91-10, 93-1, 91-19, 136-4 വട്ടി basket കര്‍ത്താ. പുറം. 33-2 വട്ടു dice നാ. അകം. 5-10, 160-6 വരമ്പ്‌ border നാ. കലി. 129-7 വരല്‍ the act of coming ക്രി.നാ. കലി. 36-16, 48-12, 69-13, 83-4, 105-74,116-9, 131-34, 141-6,0F 7 വരിന്‍ if came വി. കുറു. 110-1,180-2,191-5, 231-2, 269-8, 388-7 വലിതു of the strength it പൂ.കി. അകം. 265-23 വലിയ they of the strength തദ്ധി. അകം. 191-7 വഴുതനൈ brinjal നാ. അകം. 227:17 വഞ്ചം fraud നാ. കലി. 89-9, 135-11 വളം fetihty നാ കലി. 43-14, 71-3 കുറു. 116-2 വൾ fark നാ.വി.ധാ. ഐങ്കു.14-2, 88-1, 310-1 299 നാ.വി.കലി.146-52 വളി wind വി.ധാ. പതി. 47-4 ഐങ്കു. 395-1 പുറം. 2-4, 66-2, 304-3 കര്‍ത്താ. പതി. 11-2, 45-2 ഐങ്കു. 320-2 പുറം. 20-3, 26-2, 30-3, 35-2, 51-3, 55-20, 89-9, 133-4, 197-1, 365-3, 368-9 ചേ.ധാ. പതി. 14-1, 24-15, പുറം. 2-3, 369-7 നാ. അകം. 1-17, 37-7, 39-8, 47-5, 51-3, 57-7, 71-17, 77-14, 82-2, 102-4, 121-13, 133-11, 136-22, 143-6, 146-10, 151-6, 153-9, 162-8, 199-10, 223-6,272-9, 298-6, 299-5, 302-2, 324-9, 329-8, 340-20, 340-22, 344-2, 345-18, 363-7, 384-9, 397-15 കുറു. 28-4, 39-1, 79-2, 195-5, 199-4, 273-2, 278-1, 329-2, 372-2 വളിയേ wind സംബോ. കലി. 144-40 വിടൽ the act of sending ക്രി.നാ. കുറു. 182-7, 300-8 വിളി sound വി.ധാ. പതി. 27-2 കുറു. 207-3 വീഴും vhichwill fail വി.ധാ. ഐക്കു. 395-3 കുറു. 207-3 വെളളം water കര്‍ത്താവ്‌ പതി. 15-4, 72-10 പതികം.2, 4, 8 വിഭ.സമസ്ത.. പതി. 33-6 വെമ്പല്‍ the act of coming hot വിഭ.സമസ്ത. ഐങ്കു.325-3 വേണ്ടി having requested വി.ന. പതി. 2-8 വൈകല്‍ time നാ. കലി. 5-14 വൈകി staying പേ.ധാ. അകം. 37-5, 41-1 വൈകിയ who stayed പേ. അകം. 60-3 വൈകിന്‍ if stayed വി. കുറു. 166-4 വൈപ്പ്‌ country നാ. അകം. 293-3, 391-14 place നാ. അകം. 96-14, 189-3 300 world നാ. അകം. 126-13, 186-16, 255-10, 333-8 village വി.ധാ. പതി. 15-8, 30-13, 30-25 വൈപ്പു village വിഭ.സമസ്ത. പതി. 3-5 place വിഭ.സമസ്ത. ഐങ്കു.313-4, 318-4, 319-1, 405-3, 407-4 വിഭ.സമസ്ത. പുറം. 2-11, 7-13, 42-18, 63-14, 202-21, 209-6, 341-19 village നാ. അകം. 21-14, 57-9, 141-29 വി.ധാ. പുറം. 71-10 നാ. കലി. 7-2 കുറു. 154-7, 183-7, 211-7, 314-6 വൈപ്പിന of the village ചേര്‍ന്ന.ധാ. പതി. 23-15 വൈപ്പിനത്‌ ofthe village വിഭ.സമസ്ത. പുറം. 321-7 വൈപ്പിന്‍ village നാ. അകം. 21-14 യാമം midnight നാ. കലി. 122-21,137-3, 146-34 നാ. അകം. 187, 24-15, 108-12, 122-14, 142-20 170-12, 198-4, 198-11, 281-10, 328-3, 360-12 night നാ. അകം. 114-10, 128-3, 168-1, 305-1 അനുബന്ധം V 301 സംഘകാല ഉപാദാനങ്ങള്‍ സംഘകാലഘട്ട ഉപാദാനങ്ങളായ സ്മാരകശിലകളു (Memorial Stones) ടെയും നാണയങ്ങളു (Coins) ടെയും സ്വഭാവ്രത്യേകതകള്‍ വിവരിക്കുന്ന പട്ടികയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. സ്മാരകശിലകളുടെ പട്ടിക തയ്യാറാക്കുന്നതിനായി കെ.രാജന്റെ ദക്ഷിണേന്ത്യയിലെ സ്മാരകശിലകള്‍ എന്ന ഗ്രന്ഥവും നാണയ ങ്ങളെ പറ്റിയുളള പട്ടിക തയ്യാറാക്കുന്നതിനായി അറമുഖത്തിന്റെ സംഘകാല നാണയങ്ങള്‍ എന്ന ഗ്രന്ഥവു മാണ്‌ പ്രധാനാമായും ഉപജീവിച്ചിരിക്കുന്നത്‌. ഈ പട്ടികയില്‍ നിന്ന്‌ സംഘകാലഘട്ടം ബി.സി. മൂന്നാം നൂറ്റാ ണ്ടിനും എ.ഡി. മൂന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്ന്‌ വ്യക്തമാകുന്നു. പട്ടിക. 5.1. സംഘകാലഘട്ട സ്മാരകങ്ങള്‍ സംഘം പാട പാട്ടും . കവി പട ടു പാട്ട കുറിപ്പു കൃതി രാജാവ്‌ |വരിയും അകാ കുടവായില്‍ | കങ്കന്‍ കട്ടി വില്‍ ഏര്‍ വാഴക്കൈ വിഴുത്തൊടൈ . : കിരട്ടനാര്‍ നന്നന്‍ 35:6-8 മറവര്‍ വില്‍ ആണ്‍ പതുകകൈക_ ശവക്കല്ലറ, നടുകല്ല കടപുട പേണ്‍മാര്‍ നടുകല്‍ പീലിചുൂടടി അക ചിത്തലൈ നന്മാരന്‍ ല്‍ ഇന്‍നിഴല്‍ എഴുത്തുള്ള 0. ചാത്തനാര്‍ വഴുതി 53:11 എഴുത്തുടൈ നടുക്കല്‍ ഇന്‍നിഴല്‍ വതിയും നടുകല്‌ നൊയ്മ്പാ പീലിചൂട്ടിയ പിറങ്കുനിലൈ നടുകല്‍ ശവക്കല്ലറ, അകം. ടിയാര്‍ 67-10-14 വേല്‍ ഈന്‍റു പലകൈ വേറ്റുമുനൈ കടുക്കും കാലികളെ മൊഴിപെയര്‍ തേ ഏം തരുമാര്‍ മന്നര്‍ കഴിപ്പിണിക്‌ സംരക്ഷിക്കുന്നതിനു കറൈ തോല്‍ നിറൈ കണ്‍ടന്ന ഉവല്‍ ഇടു പതുക്കൈ വേ മരിച്ച വീരന്റെ നടുകല് ചേരലാതന്‍ മാമ കുട്ടുവന്‍ കുടക്കല്ലോടു അകം. മാമൂലനാര്‍ അതിയോന്‍ പരല്‍ ഉയര്‍ പതുക്കെ കൂടിയ ശവക്കല്ലറ മോരിയോര്‍ അകം. | ടരുന്തൊടൈ 109 : 7-8 അമ്പിന്‍ എവല്‍ അടവര്‍ കുടക്കല്ലോടു കവിനാര്‍ അള്‍ വഴിത്തു ഉയര്‍ത്ത അഞ്ചുവരു പതുക്കെ കൂടിയ ശവക്കല്ലറ കാവന്‍ കുടക്കല്ലോടു അകാ. മുല്ലൈപ്‌ 151:11 പതുക്കൈത്തു ആയ ചെതുക്ക്കൈ നീഴല്‍ കൂടിയ ശവക്കലറ പുതരത്തനാര്‍ nN വേമ്പറ്റൂര്‍ Nl കുടക്കല്ലോടു അകം. കുമാരനാര്‍ ER 157:5 വില്‍ ഇട വീഴന്തോര്‍ പതുക്കൈ കൂടിയ ശവക്കല്ലറ അകം. ഇരങ്ങുക്കുടി 110-11 അമ്പിന്‍ എവല്‍ അടവര്‍ ആള്‍ വഴിത്തു ഉയര്‍ത്ത കുടക്കല്ലോടു കുണ്‍ട്രനന്തന്‍ അഞ്ചുവരു പതുക്കൈ കൂടിയ ശവക്കല്ലറ മധുരൈ ഏഴത്തു 231:6 പടുകളത്തു ഉയര്‍ത്ത വയിര്‍ത്തലൈപ്‌ പതുക്കൈ തുടക്കപ്ലോടു അകാ. കൂടിയ ശവക്കലറ പുതന്‍ _ തേവനാര്‍ മധുരൈ അകാ. മരുതന്‍ 269:7 നട്ടപോലും നടാഅനെടുങ്കല്‍ MS} HEI ഇളനാകനാര്‍ ഇയനന്തൈ ശവക്കല്ലറയൊടുകുടിയ മകന്‍ പൊറൈയന്‍ 289:2-3 ഉയര്‍പതുക്കു ഇവര്‍ന്ത തന്തര്‍കൊടി അതിരല്‍ കള്‍ , അകാ. തിടിയന്‍ 5 ഇളങ്കീരനാര്‍ നെടുനിലൈ നടുകല്‍ മധുരൈ |നന്മാരന്‍ വഴുതി പേം മുതിര്‍ നടുകല്‍ എഴുത്തോടു അകഠ. | മരുതന്‍ ഇള 297:1—8 പെയര്‍ പയം പടാത്തോന്‍റും കുയില്‍ എഴുത്ത്‌ കൂടിയ നടുകല്‌ നാകനാര്‍ മധുരൈ പുന്‍തലൈ ചിതൈത്ത വന്‍ തലൈ നടുകല്‍ കണ്ടി എഴുത്തോടു നന്മാരന്‍ വഴുതി 5- 3 3 omy . അകാഠ. | മരുതന്‍ ഇള 2 34397 വാടിയ മണ്ണാ മരുങ്കുല്‍ കൂടിയ നടുകല നാകനാര്‍ മധുരൈ a NS Hel അകഠ. | മരുതന്‍ ഇള നന്മാര൯ വഴുതി 365:4-5 അത്ത നടുകല്‍ ആള്‍ എന ഉറൈത്ത കാനയാനൈ നാകനാര്‍ 302 മധുരൈ നന്മാരന്‍ 387:15 4 അകഠ. | മരുതന്‍ ഇള വഴതി ' നിറൈനിലൈ നടുകല്‍ പൊരുതി നടുകല്ല/വീരക്കല്ല നാകനാര്‍ 2 ചായം പൂശിയ ഐങ്കു. ഉഒടലന്തൈയാര്‍ 362:1 പതുക്ക്കൈത്തു ആയ ഒതുക കരുമ്‌ കാവലൈച് നടുകല ക ഞാ സന്‌ സ്തു ഐങ്കു. [ഒടലന്തൈയാര്‍ 352:1-2 4 എഴുത്തുടൈ നടുകല്‍ NS} HELI Ea mo aE —_—" കുറു. 372:5-6 മുതെയിനനാര്‍ MS} HEI മധുരൈ 8 . മരുതാന്‍ നന്മാരന്‍ ഉവല്‍ ഇടു പതുക്കൈ നെടുനെല്‍യാനൈക്കു കുടക്കല്ലോടുകൂടിയ തുരു. ഇളനാകനാര്‍ വഴുതി 71374 ഇടുനിഴല്‍ ആകും അരിയ കാനം ശവക്കല്ലറ നറ്റി. മധുരൈപ്‌ പളളി ചായം പൂശിയ മരുതങ്കിഴാര്‍ 352:8 പതുക്കൈ നീഴല്‍ ഒതുക്കു ഇടമ്‌ പെറാഅ നടുക്കല്‌ മകനാര്‍ ~ ചൊകുത്തനാര്‍ രുമ്പിടര്‍ കുടക്കലോട പുറഠ. 20} 3:21 അമ്പുവിട വിഴന്തോര്‍ വമ്പപ്‌ പതുക്കൈ 2 ലാട തലൈയര്‍ കൂടിയ ശവക്കല്ലറ aloo, പൊത്തിയാര്‍ കോപ്പെരും | 22113 നടുകലായിനന്‍ പുരവലനെനവേ വീരക്കല്ല്‌ ചോഴന്‍ കോപ്പെര 3 അതിയാമന്‍ പുറം. ഈൌവ്വൈയാര്‍ നെടുമാന്‍ 23:3 നടുകല്‍ പീലി ചൂട്ടി നടുക്കലല അഞ്ചി അവൂര്‍ oe 21399. മുലങ്കിഴാര്‍ വവ 261:15 തിരൈയിവട്ടന്തു നടുകലാകിയ വീരന്റെ നടുക്കല്ല കാലികളെവീടുൊത്തി വെന്‍വേല്‍ വീരന്റെ നടുകല്‌ വിടിലൈ പരലുടൈ മരുങ്കിര്‍ പതുക്കൈ ചേര്‍ത്തി ഉറൈയൂര്‍ മരല്‍ വകുന്തു തൊടുത്ത ചെമ്പുങ്കണ്ിയൊ കാലികളെവീടൊത്ങ aloo, ഇളമ്പൊല്‍ 264:1-6 ടണിമയിര്‍ പീലി ചൂട്ടിപ്പെയര്‍ പൊറിത്‌ വീരന്റെ നടുകല്‌ വാണികനാര്‍ തിനിനട്ടനാരേ കല്ലുങ്കന്‍റൊടു കറവൈതാന്തു പകൈ വരോട്ടിയ നെടുന്തകൈ പൂറഠ. സയ്യു നടുകര്‍ കൈതൊഴുതു പരവുമൊടിയാതു വീരക്കല്‌ നന്‍മുല്ലൈയൊര്‍ 306:4 സ ഐയൂര്‍ | കിളളിവളവന്‍ | പദ ‘i പുറഠ. : y 399 msamad |enad agvian നടുകര്‍ പിറങ്കിയ വുവലിടു പറന്തലൈപ്‌ വീരക്കല്ലി മധുരൈ പൂറഠ. അറുവൈവാ [പൊറൈയന്‍ ണികന്‍ പാരി 329:2 പുതൈ നടുകല്ലിനോട പലിയൂട്ടി വീരക്കല്്‌ ഇളവേട്ടനാര്‍ 303 പട്ടിക 5.2. സംഘകാല ചേരനാണയങ്ങള്‍ തൂക്കം എണ്ണ ന്‍വശം പിന്‍വശം കാലം കഖത്തിയ | പലാഹം ? സ്ഥലം (ഗ്രാമില്‍) ആറ്‌ വളയങ്ങള്‍, സുര്യന്‍, | ചേരരുടെ അടയാ 1 വടും, സൂത്പത്തിനുളളില്‍ ളമായ വില്ലും, 3.5 ലിംഗം, തൊട്ടിയുടെ ഉളളില്‍ അമ്പും ബിസി 3 കരൂര്‍ വെള്ളി മീന്‍ എന്നീ 5 ചിഹങ്ങള്‍ വലത്തോട്ട്‌ നോക്കി വില്‌, അമ്പ്‌, J 2 നില്‍ക്കുന്ന കാളയുടെ മുക ov ബിസി 3 കരാര്‍ ചെമ്പ്‌ 1.7 അങ്കുശം 3 ളില്‍ ചന്ദ്രക്കല, കാളയും കലപ്പയും 3 വില്ല, അമ്പ്‌, മൂന്ന്‌ വളയങ്ങള്‍ വില്ല്‌ അമ്പ ബിസി 2 കരൂര്‍ ചെന്പ്‌ 14 മുകട്‌, മഴു എന്നീ ചിഹ്നങ്ങള്‍ 4 വില്ല്‌, അമ്പ്‌, അതിന്‌ അടു വില്ല്‌, അമ്പ്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 1.8 ത്തായി തൊട്ടിയുടെ ഉളളില്‍ മീന്‍ താഴെ 3 വളമുകട്‌. വലതുഭാഗം നോക്കി 5 നില്‍ക്കുന്ന കുതിരയുടെ വില്ല്‌, അമ്പ്‌, ബിസി 2 കരൂര്‍ ചെമ്പ്‌ 1.35 മുന്നില്‍ ശൂലം. ശൂലത്തിന്റെ അങ്കുശം. താഴെ മഴു, കുതിരയുടെ മുകളില്‍ കാളയുടെ തല വലതുഭാഗം നോക്കി വില്ല്‌, അമ്പ്‌, നില്‍ക്കുന്ന കുതിരയുടെ അങ്കുശം. ബിസി 2 കരൂര്‍ ചെമ്പ്‌ 1.1 മുന്നില്‍ ഒരു തൊട്ടി. 7 വലതുഭാഗം നോക്കി വില്‌ അന്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 1.1 നില്‍ക്കുന്ന ആന sv” വലത്തോട്ട്‌ നോക്കി 1 ല്‍ ബിസി 2 കരൂര്‍ ചെമ്പ്‌ നല്‍ക്കുന്ന ആന വില്ല്‌, അമ്പ്‌. വലതുഭാഗം നോക്കി നില്‍ക്കുന്ന ആനയുടെ മുക ളില്‍ ചന്ദ്രക്കല. വില്‌, അന്പ്‌. ബിസി 2 കരൂര്‍ ഈയം | 9% മി, ഗ്രാം 304 എണ്ണും മുന്‍ വശം പിന്‍ വശം കാലം ക്ളത്തിയ ലോഹം | വഴ സ്ഥലം ഗ്ഗാമില്‍) വലതുഭാഗം നോക്കി Tl i © നില്‍ക്കുന്ന കാള. അങ്കുശം വില്ല്‌ അമ്പ്‌ അങ്കുശം. 11 വലതുഭാഗം നോക്കി അമ്പിന്‌ ര്‌ വശവും ബിസി 2 കരൂര്‍ ചെമ്പ്‌ 1.9 നില്‍ക്കുന്ന കാള. സ്വസ്തിക ചിഹ്നം വില്‌, അമ്പ്‌, 12 വലതുഭാഗം നോക്കി സ ബിസി 2 കരൂര്‍ ചെമ്പ്‌ 4.6 നില്‍ക്കുന്ന കാള. അങ്കുശം. വലതുഭാഗം നോക്കി നില്‍ക്കുന്ന ആന. ആന ¥ ¥ വില്ല,അമ്പ്‌, ¥ 13 യുടെ മുന്നില്‍ കാള, കാള ബിസി 2 കരൂര്‍ ചെമ്പ്‌ 2.1 അങ്കുശം. യുടെ ശൂലം, ആനയുടെ മുകളില്‍ ആറ്‌ മംഗല ചിഹ്നങ്ങള്‍. വലതുഭാഗം നോക്കി നില്‍ക്കുന്ന ആന. ആന 14 യുടെ മുകളില്‍ 4 മംഗള ¥ 4 വില്ല,അമ്പ ബിസി 1 കരൂര്‍ ചെമ്പ്‌ 2.5 ചിഹങ്ങളും കാളയും . ആനയുടെ മുതുകിന്റെ അടുത്ത്‌ ചെടി. സിംഹം, സിംഹത്തിന്റെ ഇട ne’ . 16 തുവശത്ത്‌ ചര്രം ഒന്ന്‌, വല വല്ലം അ, ബിസി 1 കരൂര്‍ ചെമ്പ 2.1 തുവശത്ത്‌ ശംഖ ഒന്ന്‌. യത്കൂഗം 17 സിംഹം ഒന്ന്‌ , ഇടതു വശത്ത്‌ ചക്രം ചക്രത്തിന്‌ അങ്കുശം ബിസി 1 കരൂര്‍ ചെമ്പ്‌ 1.8 മുകളില്‍ ചന്ദ്രക്കല. വലതു വശത്ത്‌ ശാഖി. വലതുവശം നോക്കി നില്‍ക്കുന്ന ആനയും കൊമ്പനാനയും. ആനയുടെ 18 താഴെ കിടക്കുന്ന രീതിയില്‍ വില്‌, അമ്പ്‌, ബിസി 2 കരൂര്‍ ചെമ്പ്‌ 3.6 പനമരം. ആനയുടെ അങ്കുശം പിന്നില്‍ 4 മത്സ്യങ്ങള്‍. ആന യുടെ മുകളില്‍ ചതുരാക്യൃ തിയിൽ 4 പുള്ളികള്‍. വലതുവശം നോക്കി നില്‍ക്കുന്ന കൊമ്പനാനയും, ആനയുടെ താഴെ കിടക്കുന്ന വില്ല, അമ്പ്‌, ബിസി 2 കരൂര്‍ ചെമ്പ്‌ 4.6 19 | രീതിയില്‍ പനമരവും ആന അങ്കുശം യുടെ പിന്‍വശത്ത്‌ 4 മത്സ്യങ്ങളും. 305 എണം മുന്‍ വശം പിന്‍ വശം കാലം [കത്തിയ] ലോഹം । തുക്കം " സ്ഥലം (ഗ്രാമില്‍) മുന്നില്‍ വളയങ്ങള്‍ മഴു, കലപ്പ, മലര്‍ ചിഹ്നം, വേലി y y വില്ല, അമ്പ്‌, 20 ചുറ്റിയ മരം, കൊമ്പനാന കാളത്തല ബിസി 2 കരൂര്‍ ചെമ്പ്‌ ര്‌ മത്സ്യങ്ങള്‍, പാമ്പ്‌. വളയങ്ങള്‍, ആയുധം, മ മ il ¥ ¥ മഴു, കലപ്പ, മലര്‍ ചിഹം, വില്ല്‌, അമ്പ്‌, | വേലി ചുറ്റിയ മരം, കൊമ്പ ബിസി 2 കരൂര്‍ ചെമ്പ്‌ 8.2 > അങ്കുശം 21 നാന ര്‌ മത്സ്യങ്ങള്‍, പാമ്പ്‌. വലതുഭാഗം നോക്കി വില്ല്‌, അമ്പ്‌, നില്‍ക്കുന്ന ആന. ആന അങ്കുശം, ബിസി 2 കരൂര്‍ ചെമ്പ്‌ 10.7 22 യുടെ മുകളില്‍ സുര്യന്‍, സ്വസ്തിക മലര്‍ ചിഹ്നം ശംഖ്‌. ചിഹങ്ങള്‍ മുന്നില്‍ വലതുവശം നോക്കിനില്‍ക്കുന്ന ആന. ¥ 23 uy ബിസി 1 കരൂര്‍ ചെമ്പ്‌ ആനയുടെ മുകളില്‍ ഇന്ദ്ര വജ്രം, മൂന്ന്‌ വളയങ്ങള്‍ വലതുവശം നോക്കി നില്‍ക്കുന്ന ആന. ആനയുടെ മുകളില്‍, ആറു 24 വളയങ്ങള്‍, ്രാഹ്മി എഴു വില്‌, അമ്പ്‌ ബിസി 1 കരൂര്‍ ചെമ്പ്‌ 8.1 ത്തില്‍ മ, ആനയുടെ പിന്നില്‍ വേലി ചുറ്റിയ മരം. വലതുഭാഗം നോക്കി നില്‍ക്കുന്ന ആന. ആന 25 യുടെ പിന്നില്‍ വേലിയിട്ട വില്ല്‌, അമ്പ്‌ ബിസി 1 കരൂര്‍ ചെമ്പ്‌ 7.5 മരം മുകളില്‍ ആറുവളയങ്ങള്‍ വലതുവശം നോക്കി നില്‍ക്കുന്ന ആന. ആന യുടെ മുകളില്‍ മഴു 26 ആമകള്‍ അവയുടെ താഴെ വില്ല്‌, അമ്പ്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 5.6 മുന്നു വളയങ്ങള്‍ വലതുവശം നോക്കി നില്‍ക്കും ആന, ആന യുടെ മുകളില്‍ കാളത്തല 27 ആനയുടെ പിന്നില്‍ വില്ല്‌ വില്ല, അമ്പ ബിസി 2 കരൂര്‍ ചെമ്പ 6.4 അന്പ്‌ മൂന്നു വളയങ്ങള്‍ 306 എണം മുന്‍ വശം പിന്‍ വശം കാലം ക്കരത്തിയ/| ലോഹം | തുക്കം " സ്ഥലം (ഗ്രാമില്‍) 59 വലതുവശം നോക്കി 108 4 നതക്കുന്ന്‌ തന യന അസ്‌. വില്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 7.3 യുടെ പിന്നില്‍ അമ്പ്‌ മൂന്നു "Dn ആമകള്‍, കാളത്തല, പാമ്പ്‌ വലതുഭാഗം നോക്കി നില്‍ക്കുന്ന ആന. ആന വടുത്തിനുളളില്‍ 29 യുടെ മുകളില്‍ വിരിഞ്ഞു പുളളികള്‍, . v ബിസി 2 കരൂര്‍ ചെമ്പ്‌ 7.4 നിര്‍ക്കുന്ന പുവ, തൊട്ടി അതിനുള്ളില്‍ യുടെ അകത്ത്‌ ര്‌ ആമ വില്‌, അമ്പ്‌ കള്‍, ആറ്‌ വളയങ്ങള്‍ 30 വലതുവശം നോക്കി നില്‍ക്കുന്ന ആന. ആന യുടെ മുകളില്‍ തൊട്ുിക്കു വില്ല്‌, അന്‌. ബിസി 2 കരൂര്‍ ചെ്പ്‌ ള്ളില്‍ ര്‌ മത്സ്യങ്ങളും ആനയുടെ പിന്നില്‍ ചെടിയും. വലതുഭാത്തേക്കു നോക്കി അലങ്കരിക്ക നില്‍ക്കുന്ന ആനയുടെ മുക 31 ളില്‍ ചെടി. തൊട്ടിയില്‍ പ്പെട്ട വട്ടത്തി ബിസി 2 കരൂര്‍ ചെമ്പ്‌ 72 നുള്ളില്‍ നാലു മത്സ്യങ്ങള്‍. മൂന്നു വില്‌, അമ്പ്‌ വളയങ്ങള്‍ ov വലതുവശം നോക്കി അലങ്കരിച്ച വടു 32 നില്‍ക്കുന്ന ആന ന [ത്തില്‍ അമ്പ്‌, വില്‌. ന്ന ആന. ആ | ബിസി കരൂര്‍ ചെമ്പ്‌ 5.2 യുടെ മുകളില്‍ തൊട്ുിക്കു വില്ലിനുളളില്‍ 2 ള്ളില്‍ ര്‌ മത്സ്യങ്ങള്‍. കാളത്തലകള്‍ വലതുവശം നോക്കി 33 നില്‍ക്കുന്ന ആനയുടെ വട്ടത്തിനുളളില്‍ ബിസി 2 കരൂര്‍ ചെമ്പ്‌ 7.8 വില അമ്പ്‌ മുകളില്‍ കാളത്തല ov വലതുവശത്തേക്ക്‌ നോക്കി 34 നില്‍ക്കുന്ന ആന. ആന യുടെ പിന്നില്‍ മൂന്നു വില്‌ അമ്പ്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 7.0 വളയങ്ങള്‍ ആനയുടെ മുക 9 ളില്‍ വില്ല്‌ അമ്പ്‌ മഴു. തൊട്ുിക്കുളളില്‍ മീന്‍, കാളത്തല വലതുവശത്ത്‌ ആനയുടെ മുകളില്‍ വില്ല്‌ അമ്പ്‌ മഴു, 35 മത്സ്യം, കാളത്തല ബിസി 2 കരൂര്‍ ചെമ്പ്‌ 7.8 എന്നിവയുടെ ചിഹങ്ങള്‍. ആനയുടെ പിന്നില്‍ മൂന്ന്‌ 013008130 307 എണും മുന്‍ വശം പിന്‍ വശം കാലം ്രഒത്തിയ| ലോഹം । തുക്കം " സ്ഥലം (ഗ്രാമില്‍) വില്ല്‌, അമ്പ്‌, മഴു, മീന്‍, 36 കാളത്തല എന്നീ ബിസി 2 കരൂര്‍ ചെമ്പ്‌ 7.5 ചിഹ്നങ്ങള്‍ വില്ല്‌, അമ്പ്‌, മഴു, വലത്‌ 37 ഭാഗം നോക്കി നിര്‍ക്കുന്ന സി 3 ബിസി 2 5 ആനയുടെ മുകളില്‍ കറു ചെമ്പ ആമകള്‍ മുകളില്‍ 2 മത്സ്യങ്ങള്‍ താഴെ ഇടതുവശത്ത്‌ വില്ല്‌ . . 38 അമ്പും വലതുവശത്ത്‌ വില്ല, അമ്പ്‌ ബിസി 2 കരൂര്‍ ചെമ്പ്‌ 4.6 പുലിയുടെ കഴുത്തുഭാഗം ഗാം മുകളില്‍ ഒരു ചതുര A തൊട്ടി. തൊട്ടിയുടെ കീഴേ വില്ല്‌, അമ്പ്‌, ബിസി 1 മധുര ചെസ്‌ 1.2 കിടക്കുന്ന ആകൃതിയില്‍ അങ്കുശം മത്സൃ൦. വലതുവശം നോക്കി നില്‍ക്കുന്ന ആനയുടെ ¥ y അമ്പ്‌, വില്‌, v 3 മുന്നില്‍ ശുലം,മഴു. * ബിസി 1 കരൂര്‍ ചെമ്പ്‌ 4.6 അങ്കുശം ആനയുടെ താഴെ ഏണിയുടെ ചിഹ്നം. വലതുവശം നോക്കി നില്‍ക്കുന്ന ആനയും 43 ശൂലവും ശൂലത്തിനു അമ്പ്‌, വില്ല്‌, . താഴെ മഴു അങ്കുശം. ബിസി 1 കരൂര്‍ ചെമ്പ 2.3 ഒന്ന്‌, ആനയുടെ മുകളില്‍ മുക്കോണത്തിലുളള മലയും. വലതുവശം നോക്കി നില്‍ക്കും ആനയുടെ Ad മുന്നില്‍ ശൂലം ആനയുടെ അമ്പ്‌, വില്ല്‌, ബിസി 1 കരൂര്‍ ചെമ്പ്‌ 2.3 മുകളില്‍ ചക്രം അങ്കുശം. ശ്രീവത്സം വലതുവശം നോക്കി നില്‍ക്കും ആനയുടെ ല്‌ ¥ വില്‌, അമ്പ്‌, y 3 മുന്നില്‍ ചരകം, ആനയുടെ ബ്‌ ബിസി 1 കരൂര്‍ ചെമ 2.1 അങ്കുശം പിന്നില്‍ ചെടി, മുകളില്‍ ശ്രീവത്സം, ചന്ദ്രക്കല, aa OAC 308 എണം മുന്‍ വശം പിന്‍ വശം കാലം [ക്രത്തിയ/ ലോഹം | തുക്കം ണ്‌ സ്ഥലം (ഗ്രാമില്‍) വലതുവശം നോക്കി 46 മ wv നില്‍ക്കും ആനയുടെ മുക വില്ല്‌, അമ്പ ബിസി 1 കരൂര്‍ ചെമ്പ്‌ 36 ളില്‍ മംഗല ചിഹങ്ങള്‍ വലതുവംശം നോക്കി Aq നില്‍ക്കുന്ന ആനയുടെ മുന്നില്‍ വേല്‍, അതിന്റെ അമ്പ്‌, വില്ല, ബിസി 1 കരൂര്‍ ചെമ്പ്‌ 2.8 മുകളില്‍ അഷ്ടമംഗല അങ്കുശം ചിഹ്നങ്ങള്‍ വലതുവശം നോക്കി y y അമ്പ്‌, വില്ല, y 48 നില്‍ക്കുന്ന ആനയുടെ ബിസി 1 കരൂര്‍ ചെമ്പ്‌ 4.2 അങ്കുശം മുന്നില്‍ ശൂലം. കാശില്‍ മുന്നില്‍ വലതു ¥ ¥ വില്ല, അമ്പ്‌, 49 വശം നോക്കി നില്‍ക്കുന്ന ബിസി 1 കരൂര്‍ ചെമ്പ്‌ 2.9 അങ്കുശം ആന ഇടതുവശം നോക്കി വില്‌, അമ്പ്‌, y 50 നില്‍ക്കുന്ന ആന. ആന a ബിസി 1 കരൂര്‍ ചെമ്പ്‌ 2.4 അങ്കുശം യുടെ മുകളില്‍ 2 മംഗല ചിഹ്നങ്ങള്‍. വലതുഭാഗം നോക്കി J J വില്‌, അമ്പ്‌, y 51 നില്‍ക്കും ആനയുടെ മുക ൮ ബിസി 1 കരൂര്‍ ചെമ്പ 2.6 അങ്കുശം ളില്‍ 2 മംഗല ചിഹങ്ങള്‍ വലതുഭാഗം നോക്കി 52 നില്‍ക്കുന്ന ആനയുടെ വില്ല്‌,അമ്പ്‌, ബിസി 1 കരൂര്‍ ചെമ്പ്‌ 2.2 മുകളില്‍ നാല്‌ മംഗല അങ്കുശം ചിഹ്നങ്ങള്‍ 52 ഇടതുഭാഗം നോക്കി നില്‍ക്കുന്ന ആനയുടെ വില്ല,അമ്പ്‌, ബിസി 1 കരൂര്‍ ചെമ്പ്‌ 28 മുകളില്‍ നാല്‌ മംഗല അങ്കുശം ചിഹ്നങ്ങള്‍ ഇടതുഭാഗം നോക്കി വില്‌,അമ്പ്‌, 53 നില്‍ക്കുന്ന ആനയുടെ Wy ബിസി 1 കരൂര്‍ ചെമ്പ്‌ 2.6 അങ്കുശം * മുകളില്‍ മംഗല ചിഹങ്ങള്‍ ഇടതുഭാഗം നോക്കി വില്‌ അന്‌ സ? ബിസി 1 കരൂര്‍ ചെമ്പ്‌ 3,5 54 നില്‍ക്കുന്ന ആനയുടെ അങ്കുശം മുകളില്‍ മംഗല ചിഹ്നങ്ങള്‍ ര്‌ ജോഡി ഒരു രാജാവിന്റെ ചിത്രം. | പക്ഷികള്‍ പരസ്പരം അതിന്‌ മുകളില്‍ തമിഴ്‌ | നോക്കിനില്‍ക്കുന്നു. എഡി 1 കരൂര്‍ ചെ്്‌ 82 55 അതിനുചുറ്റും ° ബ്രാഹ്മിയില്‍ ഒകാലിരുമ്ധുറ ¥ ov വേലിയും മൂന്ന്‌ എന്നെഴുതിയിരിക്കുന്നു ആമകളും 309 ണ്‌ സ്ഥലം (ഗ്രാമില്‍) ഒരു രാജാവിന്റെ ചിത്രം . . . 56 അതിനു മുകളില്‍ തമിഴ്‌ വില്ല, അമ്പ്‌, ആറ്‌ ¥ വളയങ്ങള്‍, മഴു, എഡി 1 കരൂര്‍ ചെമ്പ 5.6 (ATHIADIWIG. MANHAXO . അതിന്‌ മുകളില്‍ തമിഴ്‌ വളയങ്ങള്‍, മഴു, എഡി 1 കരൂര്‍ ചെമ്പ്‌ 2.8 ബ്രാഹ്മിയില്‍ ഒകാല്ലിരുമ്ധുറ മൂന്ന്‌ ആമകള്‍ എന്നെഴുതിയിരിക്കുന്നു വലതുവശം 58 നോക്കിനില്‍ക്കുന്ന രാജാവിന്റെ മുകളില്‍ തമിഴ്‌ എഡി 2 കരൂര്‍ വെള്ളി 2.2 ബ്രാഹ്മിയില്‍ മാകോമമത എന്നെഴുതിയിരിക്കുന്നു. വലതുവശം 59 നോക്കിനില്‍ക്കുന്ന രാജാവിന്റെ മുകളില്‍ തമിഴ്‌ എഡി 2 കരൂര്‍ വെള്ളി 1.8 ബ്രാഹ്മിയില്‍ മാകോമമത എന്നെഴുതിയിരിക്കുന്നു. രാജാവിന്റെ മുകളില്‍ തമിഴ്‌ ബ്രാഹ്മിയില്‍ മാകോമമത എഡി 2 കരൂര്‍ ചെമ്പ്‌ 22 എന്നെഴുതിയിരിക്കുന്നു. HEE EEE ഗ്രാം വലതുഭാഗം നോക്കിനില്‍ക്കുന്ന രാജാവിന്റെ ചിത്രം. 62 അതിന്‌ മുകളില്‍ തമിഴ്‌ എഡി 3 കരൂര്‍ ചെമ്പ്‌ | -800 മി, ബ്രാഹ്മിയില്‍ കുട്ടുവന്‌ ഗ്രാം ഭകോമമത എന്നെഴുതി യിരിക്കുന്നു. സംഘകാലത്തിന്റെതായി പട്ടണത്തില്‍ നിന്നും (എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ നിന്ന്‌ 2 കി.മി. അകലെ സ്ഥിതിചെയ്യുന്ന സ്ഥലം). ഇതുവരെ 141 ചേരനാണയങ്ങള്‍ ഉല്‍ഘനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്‌. ഡോ.പി.ജെ. ചെറിയാന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ ഈ നാണയങ്ങളുടെ സൂക്ഷ മപരിശോധന നടത്തേണ്ടതാണ്‌ ഇവയില്‍ 5 നാണയങ്ങള്‍ നശിക്കാതെ വ്യക്തമായി ലഭിച്ചിരിക്കുന്നു; ആനയും അമ്പും വില്ലും രണ്ട്‌ വശങ്ങളായുള്ള ചെമ്പ്‌, ഇയ്യം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിതമായതാ ണവ. ഇത്രയും നാണയങ്ങള്‍ സംഘകാല മുചരി നഗരവുമായി ബന്ധപ്പെട്ട കണ്ടെത്തിയതുകൊണ്ട്‌ കേരളസംസ്ക്കാരിക ചരിത്രത്തിന്‌ ഇത്‌ മുതല്‍കൂട്ടാണ്‌. pone at leg ae eG ee ah Soke cea wer vs EAL ae es ee oe Bea ee i Bs Pang A ea mY. Slr ae eA me Se = Et a s “1 ee af =~ | = 7 ee aa Sc ചിത്രം.5 മാകോതൈ കുട്ടുവന്‍ കോതൈ നാണയങ്ങള്‍ ag ag : ചിത്രം. 4 പുകഴൂര്‍ ശാസനം ee TSS RS Ta eC ae ny CVC കര്‍ Ee Te ee പുനത്തില്‍ നിന മുയ്ഖനനത്തിലുടെ കാണത്തിയ ചേനനോണയങ്ങള്‍ ചിത്ര Pont anit i) & i ¥ ൽ a 7 r : Es a Fg Ee RIN ar CE nd ചിത്ര 7 Ml 2 20mm ചിത്രം 8 PSEC sag) AL Va AS ba A | er hed ed SHR nl സംഘ കാല ചേര രാജ്യം (ബി. സി.3- എ.ഡി.3) മുചിറ nl | IS | ൦ പാണ്ഡ യ രാജ്യം ഗ ടൂ J trey) വെള Wo, j വിളവഭ്ങ്കാട്‌ | 319 അനുബന്ധം VIII സാങ്കേതിക പദസൂചി Adjective - നാമവിശേഷണം Adjective Base - നാമവിശേഷണ ധാതു Base - ധാതു Case Base - വിഭക്തി ധാതു Clitic - യുക്തരൂപം Case Compound - വിഭക്തി സമസ്തപദം Conjugated Noun - രൂപാഖ്യാതക്രിയ Close - സംവൃതം Derived Noun - തദ്ധിതനാമം Finite Verb - പൂര്‍ണ്ഠരകിയ Hooker Base - ചേര്‍ന്നധാതു Hooker Case - ചേര്‍ന്ന വിഭക്തി Infinitive - നടുവിനയച്ചം (അപൂര്‍ണ്ണരകകിയ) Noun - നാമം Optative - ഇച്ഛാവാചി Participle - നിപാതം Predicate - ആഖ്യാതം Relative Participle - പേരച്ചം Relative Participle Base - പേരച്ചധാതു Subject - കര്‍ത്താവ്‌ Verbal Participle - വിനയച്ചം Verbal Noun (Derived Verbal Noun) - ക്രിയാനാമം Vocative - സംബോധിക