ആത്മകഥാശേം മല്യാളചെറുകഥയില്‍ (sald, എം.ടി., എം.മുകുന്ദന്‍ എന്നിവരുടെ രച്നകളെ ആസ്പദമാക്കിയുള്ള പാനം) അനു ഡേവിഡ്‌ കോഴിക്കോട്‌ സര്‍വകലാശാലയില്‍ മലയാളം ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനു വേണ്ടി സമര്‍പ്പിക്കുന്ന പബന്ധം മാര്‍ഗദര്‍ശക ഡോ.കെ.കൃഷ്ണകുമാരി മലയാളവിഭാഗം ശീകേരളവര്‍മ്മ കോളേജ്‌ (കോഴിക്കോട്‌ സര്‍വ്വകലാശാല) തൃശ്ശൂര്‍ മെയ്‌ 2017 AATHMAKATHANISGANM IN MALAYALAM SHORT STORIES (A Study on the basis of the writtings of Basheer, V.1., M.Mukundan) ANU DAVID Thesis submitted to the University of Calicut for the Degree of Doctor of Philosophy in Malayalam Supervising Teacher Dr.K.KRISHNAKUMARY Department of Malayalam SREE KERALA VARMA COLLEGE (University of Calicut) Thrissur May 2017 ഡോ.കെ.ക്യൃഷ്ണകുമാരി മാര്‍ഗ്ൃദര്‍ശക :പിന്‍സിപ്പാള്‍ വിവേകാനന്ദ കോളേജ്‌ ത്യശൂര്‍ സാക്ഷധപ്തം എന്റെ കീഴില്‍ “ആത്മകഥാംശം മലയാളചെറുകഥയില്‍” (ബഷീര്‍, എം.ടി., എം.മുകുന്ദന്‍ എന്നിവരുടെ രചനകളെ ആസ്പദമാക്കിയുള്ള പഠനം) ഏന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അനു ഡേവിഡിന്റെ പബന്ധം മുല്യനിര്‍ണ്ലയം ചെയ്ത എജ്യുഡിക്കേറ്റേഴസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തെറ്റുകള്‍ തിരുത്തിയ സംശോധിത പതിപ്പാണ്‌ ഇതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു;. തൃശൂര്‍ ഡോ.കെ.കൃഷ്ണകുമാതി 10-01-2018 Or. K..Arishnakumary Supervising Teacher, Principal, Vivekanadha College, Thrissur, Kerala. CERTUFPICATE This is to certify that the Thesis entitled “@@omainsouss ao! യാളചെറുകഥയില്‍” (്രഷിര്‍, എം,ടി,, ഏം.മുകുന്ദന്‍ എന്നിവരുടെ രചന കളെ ആസ്പദമാക്കിയുള്ള പാനം) submitted to University of Calicut for the fulfillment of the Degree of Doctorate of Philsophy in Malayalam is the orginal work carried out by Anu David carried out in the Department of malayalam, Sree Kerala Varma College, Thrissur, under my supervision and that the thesis has not been previously submitted for the award of any Degree/ Diploma/ Fellowship or other similar titels and tt has not been published so far either in full or part. Thrissur Dr K. Krishnakumary 13-03-2017 Anz David Research Scholar Department of Malayalam Sree Kerala Varma College Kanattukara P.O, Thrissur, Kerala - 686 O11 DECLARATION 1 here by declare that the Thesis entitled “ആത്മകഥാംശം മല യാളചെറുകഥയിതല്‍്‌ (ബഷീര്‍, എം.ടി., എം.മുകുന്ദന്‍ ഏന്നിവരുടെ രചന കളെ ആസ്പദമാക്കിയുള്ള പാനം) submitted to University of Calicut for the fulfillment of the Degree of Doctorate of Philsophy in Malayalam is the orginal work carried out by Anu David carried out in the Department of malayalam, Sree Kerala Varma College, Thrissur, under the guidence of Dr. K. Krishnakumary, supervising teacher, Department of Malayalam, Sree Kerala Varma College, Thrissur - H and 1t has not formed the basis full or partial for the award of any Degree/ Diploma/ Fellowship or other similar titels earlier and no part of the thesis has been published or sent for publication at the time of submission. Thrissur Anu David 13-05-2017 Anu David Research Scholar Department of Malayalam Sree Kerala Varma College Kanattukara P.O. Thrissur, kerala - 686 911 CERTIFICATE I here by declare that the Thesis entitled “ആത്മകഗാംശം മലയാളചെറുകഥയില്‍” (ബഷീര്‍, ഏം.ടി., എം.മുകുന്ദന്‍ എന്നിവരുടെ രച നകളെ ആസ്പദമാക്കിയുള്ള പാനം) submitted to University of Calicut after a pre submission seminar conducted on 25-02-2017 at Sree Kerala Varma College, Thrissur. The suggetions from the pre submission comittee are also incorporated in the Thesis. Thrissur Anu David 18-03-2017 Anu David Research Scholar Department of Malayalam Sree Kerala Varma College Kanattukara P.O. Thrissur, Kerala - 686 911 DECLARATION There by declare that in my knowledge and wisdom the Thesis entitled “ആത്മകഥാംശം മലയാളചെറുകഥയില്‍ (ബഷീര്‍, എം.ടി, എംമേകുന്ദന്‍ എന്നിവരുടെ രചേനകളെ ആസ്പദമാക്കിയുള്ള പഠനം) un- der the supervision and guidence of Dr.K.Krishnakumary Department of Malayalam, Sree Kerala Varma College, Thrissur, jomed by university of Calicut. I also declare that the thesis has completed with my own efforts and it has not included any documents or part of tt without clear reference. Yours Faithfully, Thrissur 15-05-2017 Anu David കൃതജ്ഞത ബന്ധരചനയ്ക്ക്‌ ആവശ്യമായ പ്രോത്സാഹനവും തിരുത്തലുകളും ശ്കിയാത്മകനിര്‍ദ്ദേശങ്ങളും നലകിയ എന്റെ മാര്‍ഗ്ഗദര്‍ശിയായ ഡോ.കെ.കൃഷ്ണ കുമാരി ടീച്ചര്‍ക്ക്‌ വിനയപുരസ്സരം നന്ദി രേഖപ്പെടുത്തുന്നു. ഗവേഷണത്തിനു നിരന്തരം പ്രേരണ ചെലുത്തുകയും ഗവേഷണപാതയിലെ ഓരോ ഘട്ടത്തിലും സ്നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്കിയ ഡോ.ഹേമ മാലിനി ടീച്ചറോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാനാവുന്നതല്ല. അഭിമുഖത്തിനും ചര്‍ച്ചകള്‍ക്കും സ്നേഹപൂര്‍വം തയ്യാറായ ശ്രി.എം.ടി.വാസുദേവന്‍ നായര്‍, ശി.എം.മുകുന്ദന്‍, ശിമതി ഷാഹിനാ ബഷീര്‍ എന്നിവരോടും വളരെയധികം കടപ്പാടുണ്ട്‌. ഈ കാലയളവില്‍ ഗവേഷണത്തിനായി വേണ്ടത്ര സഹായങ്ങള്‍ ചെയ്തു തന്ന ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളവിഭാഗം മേധാവികളായിരുന്ന ദഡാോ.എന്‍.അനില്‍കുമാര്‍ മാഷിനും പ്രൊഫ.പസന്നന്‍ മാഷിനും ഡോ.രാജേഷ മാഷിനും മറ്റ അധ്യാപകര്‍ക്കും (പത്യേകം നന്ദി രേഖപ്പെടുത്തുന്നു. ശീ കേരളേവര്‍മ്മ കോളേജ്‌ ലൈബ്രറി, കേരള സാഹിത്യ അക്കാദമി ലൈബ്രറി, അപ്പന്‍ തമ്പുരാന്‍ സ്മാരക ്രന്ഥശേഖരം, കാലിക്കുട്ട സര്‍വ്തുകലാ ശാലയിലെ ജനറല്‍ ലൈബ്രറി, മധുരകാമരാജ്‌ സര്‍വകലാശാലയിലെ മല യാളം ലൈബ്റി, കേരള സര്‍വ്വകലാശാലയിലെ ജനറൽ ലൈബ്രറി, കാര്യ വട്ടം മലയാളം ലൈബ്രറി, മഹാത്മാഗാന്ധി സര്‍വൂകലാശാലേയിലെ ജനറൽ ലൈബ്രറി, ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ ജനറല്‍ ലൈബ്രറി, കുസാറ്റ്‌ സര്‍വകലാശാലയിലെ ജനറല്‍ ലൈബ്രറി, തുഞ്ചന്‍ സ്മാരക ലൈബ്രറി, ചെറു പുഷ്പം ഗേള്‍സ്‌ ഹയര്‍ നെക്കണ്ടറി സ്ക്കൂള്‍ ലൈബ്രറി എന്നീ സ്ഥാപനങ്ങ ളാണ്‌ ഗവേഷണത്തിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത്‌. ഈ സ്ഥാപന ങ്ങളിലെ ജീവനക്കാരോട പ്രതേകം കൃതജ്ഞത രേഖപ്പെടുത്തുന്നു. ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ച ഡോ.സി.ഒ.ജോഷി, ഡോ.മിഥുന്‍.കെ.എസ്റ്റ്‌, ഹസീന ടീച്ചര്‍, ഡോ.ജെയ്സി ഡേവിഡ്‌, ഡോ.ദീപ.ഏം. വി, മാന.സി.നായര്‍ എന്നിവരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു. ഗവേഷ ണകാലയളവില്‍ പ്രോത്സാഹനവും പിന്തുണയും നല്‍ക്യ ഹോളിഫാമിലി സഭാംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരോടുള്ള നിസ്സിമ മായ നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു. അനു ഡേവിഡ്‌ DBRS Ba GHD} O10 1-7 CBEDLIDa - 1 8-106 . TOLMIORS OalO) mINIMIAGI MLAs 1.1 സാഹിതൃകാരനും സ്വത്വരൂപിീകരണവും LLP MUO രുപികരണം സാഹിതൃരുപങ്ങളില്‍ 1.1.2 മലയാള സാഹിത്യം 1.2 ചെറുകഥാസാഹിത്യും 1.2.4 കഥാരുപങ്ങള്‍ - ലോകചരിത്രം 12.2 കഥയുടെ വികാസം - ഇന്ത്യന്‍ സാഹിത്യം 3 ആത്മസത്താസ്പാധിനതാഘടകങ്ങള്‍ 1.3.1 സ്ഥലം 13..1 സ്ഥലം - ചെറുകഥയില്‍ 13.2 കാലം 13.2.1 കാലം - ചെറുകഥയില്‍ 13.3 സമൂഹം 13.3.1 പരമന്പരാഗതസമൂഹം 1.3.3.2 പാരമ്പര്യം ചെറുകഥയില്‍ 13.3.3 ആധുനികസമുഹം 1.3.3.4 ചെറുകഥയില്‍ ആധുനികത 13.4 രാഷ്ഭീയം 13.4.1 രാഷ്്രീയം ചെറുകഥയില്‍ 4 പശ്ചാത്തലഭുമിക 1.4.1 വൈക്കം മുഹമ്മദ ബഷീര്‍ 14.1.3 എഴുത്തിന്റെ വഴികള്‍ 14.2 എം.ടി.വാസുദേവന്‍ നായര്‍ ൧4.2.1 ഏഴുത്തിന്റെ പിറവി 1.4.3 എം.മുകുന്ദന്‍ 14.3.1 (്രവാസങ്ങളുടെ അനുഭവാവിഷ്കാരം പിന്‍കുറിപ്പുകള്‍ അദ്യം 2 107~143 2 ബഷിര്‍ കഥകളിലെ ആത്മകഥാംശഘടകങ്ങള്‍ 2,1 സ്ഥലം - ജൈവവൈവിദ്ധ്യത്തിന്റെ അടയാളങ്ങള്‍ 22 അനന്തതയിലേക്കു നീളുന്ന ബഷിറിയന്‍ കാലം ച അനുഭവങ്ങളിലെ സമൂഹജിവിതം 2.4 കഥ്കളിലെ രാഷ്ട്രീയാംശങ്ങള്‍ പിന്‍കുറിച്ചുകള്‍ അദ്ധയായം 3 144-175 3 എം.ടി, കഥകളിലെ സ്വത്വ സ്വാധീനം 3.1 കഥഗ്യിലെ ഇടങ്ങള്‍ 3.2 ഭൂുതകാലസ്മരണകള്‍ 3.3 അനുഭവങ്ങളുടെ ആവിഷ്കാരം 3.4 രാഷഴഭ്രീയവിവക്ഷയുടെ നാനാര്‍ത്ഥങ്ങള്‍ പിന്‍കുറിപ്പുകള്‍ അദഭ്ധായേം 4 176~226 4. ഏംേകന്ന്‍ പരിണാമങ്ങളുടെ സാഹിത്യും 4% ഗ്രാമത്തില്‍ നിന്‌ നഗരത്തിലേക്ക്‌ 4.1.1 ഗ്രാമത്തിന്റെ കഥകള്‍ 4.1.2 നഗസേവിശേഷതകള്‍ 4.4.2.1 നഗരവലക്കരണം 4.1.2.2 അസ്തിത്വദര്‍ശനം 4.12.3 സംഗീതയും ചിത്രകലയും 4.12.4 കിിഴാള ജിവിതചിശ്രങ്ങള്‍ 4.2 കാലത്തിന്റെ പ്രയോഗസാധ്ൃതകള്‍ 4.2.1 വര്‍ത്തമാനകാലാഖ്യാനം 4.2.2 ഭുതകാലാഖ്യാനം 4.2.3 ഭാവികാലാഖ്യാനം 43 ജീവിതപരിസരങ്ങളിലെ സമുഹം 44 കഥകളിലെ രാഷ്ട്രീയം ഭിന്നവീക്ഷണങ്ങള്‍ പിന്‍കുറിപ്പുകള്‍ അദ്ധ്യായം 5 227~242 ഉപ്ദര്‍ശനങ്ങൾള്‍ LOCO WD) afl 243~269 അനുബന്ധം ൦ 1 270-276 ഷാഹിനാ ബഷിറുമായി നടത്തിയ അഭിമുഖം അനുബന്ധം ൦ 2 277-280 എം.ടി.യുമായി നടത്തിയ അഭിമുഖം അന്)ൃബന്ധാം- 3 281-288 എം.മുകുന്ദനുമായി അഭിമുഖം (GID A) elo സാഹിത്യമേഖലയില്‍ അനുഭവങ്ങള്‍ ആവിഷകരിക്കുക എന്നത്‌ പാശ്ചാ ത്ൃസാഹിതൃത്തിന്റെ സ്വാധീനം മുലം 19-0൦ നൂറ്റാണ്ടില്‍ (ചാരത്തില്‍ വന്ന താണ്‌. ആത്മക്ഥയോ നോവലോ ചെറുകഥയോ ഒഓര്‍മ്മക്കുറിപ്പുകളോ ആയി അവ രുപം ്രാപിക്കുന്നു. ഈ അനുഭവങ്ങള്‍ പഞ്ചേന്ദിയങ്ങള്‍ വഴി ഒരു വ്യക്തി സ്വായത്തമാക്കുന്നതാണ്‌. ആദ്യമധ്യാന്തങ്ങളോടു കുടിയ അനുഭവങ്ങ ളുടെ യഥാതഥാവിഷ്കാരമാണ്‌ ആത്മകഥ. എന്നാല്‍ ഓര്‍മ്മക്കുറിപ്പ്‌ ജീവിത ത്തിലെ ഏതെങ്കിലും അവിസ്മരണീയമുഹുര്‍ത്തങ്ങളുടെ ആവിഷകാരമാണ്‌. അനുഭവങ്ങളെ ഭാവന കലര്‍ത്തി സമകാലികമായി സൃഷ്ടിക്കുകയാണ്‌ ചെറു കഥയിലും നോവലിലും ചെയ്യുന്നത്‌. ഒരു പ്രത്യേക അനുഭവത്തെ കേന്രരമാക്കി രൂപപ്പെടുത്തുന്നതാണ്‌ ചെറുകഥ. നോവലില്‍ ഈ കേന്ദ്രപ്രമേയത്തിന്റെ വിക സിതരുപമാണ്‌ കാണുവാന്‍ സാധിക്കുന്നത്‌. ഇങ്ങനെ സാഹിതൃത്തില്‍ രൂപ പ്പെടുന്ന എഴുത്തുകാരന്റെ അനുഭവങ്ങള്‍, അയാളുടെ സ്വത്വത്തെ അഥവാ ആത്മക്ഥാംശടത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഒരു വ്യക്തിയില്‍ അടങ്ങിയിരിക്കുന്ന സത്തയുടെ പകാശനമാണ്‌ സ്വത്വം എന്നു പറയാം. അത്‌ ഓരോ വൃക്തിയും ജീവിക്കുന്ന സ്ഥലം, കാലം, സമു ഹം, രാഷ്ട്രീയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്‌. ഇപ്രകാരം രൂപപ്പെടുന്ന ആത്മകഥാംശം, മലയാള ചെറുകഥയുടെ സ്യഷടിയില്‍ പ്രാധാ നൃമര്‍ഹിക്കുന്നുണ്ടോ എന്ന്‌ ഈ പ്രബന്ധത്തില്‍ വിശകലനം നടത്തുന്നു. നവോത്ഥാനകഥാകൃത്തുക്കളില്‍ ്രശസ്തരിലൊരാളായ വൈക്കം മുഹമ്മദ ബഷീര്‍, നവോത്ഥാനന്തര കഥകളെഴുതി സാഹിത്ൃത്തില്‍ സ്ഥാനമുറപ്പിച്ച എം.ടി.വാസുദേവന്‍ നായര്‍, ആധാനിക കാലഘട്ടത്തില്‍ കഥയില്‍ വ്യക്തി 1 മൂശ പതിപ്പിച്ച എം.മുകുന്ദന്‍ എന്നിവരുടെ കഥകളെ അടിസ്ഥാനപ്പെടുത്തി യാണ്‌ പഠനം നിര്‍വ്ുഹിച്ചിരിക്കുന്നത്‌. (MIGHT തലക്കെട “ആത്മകഥാംശം മലയാളചെറുകഥയില്‍” (ബ്വഷിര്‍, എം.ടി., എം.മുകു ന്ദന്‍ എന്നിവരുടെ രചനകളെ ആസ്പദമാക്കിയുള്ള പഠനം) എന്നതാണ്‌ പ്രബ ന്ധത്തിന്റെ തലക്കെടു. മലയാളചെറുകഥാസാഹിത്യത്തിലെ മേല്‍പറഞ്ഞ കഥാ കൂത്തുക്കളുടെ കഥകളില്‍ നിന്നും സ്വത്വം സാഹിത്യകാരനെ എപ്രകാരം സ്വാധീനിക്കുന്നു എന്നു വിശകലനം ചെയ്യുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. വയന AE ഈ പ്രബന്ധപഠനത്തിന്‌ ബഷീറിന്റെ സന്ധവൂര്‍ണ്ണകൃതികള്‍ വാല്യം ഒന്ന്‌ (2%), വാല്യം രണ്ട്‌ (2012) എന്നിവയില്‍ ്രതിപാദിച്ചിരിക്കുന്ന കഥകള്‍, എം.ടി.യുടെ കഥകള്‍ (262), മുകുന്ുന്റെ കഥകള്‍ നമ്വൂര്‍ണം (മു എന്നിവ യാണ്‌ പ്രധാനമായും പഠനവിധേയമാക്കുന്നത്‌. പ്രബന്ധവിഷയമാണ്‌ കഥക ളുടെ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡമാക്കിയിരിക്കുന്നത്‌. പ്സക്തിയും പാധാന്യവും മലയാളചെറുകഥയുടെ ആദ്യഘട്ടം മുതല്‍ ഉത്തരാധുനികഘടും വരെ വിശകലനം നടത്തിയ ശേഷമാണ്‌ നവോത്ഥാന, നവോത്ഥാനാനന്തര, ആധു നിക കഥാകൃത്തുക്കളുടെ പ്രതിനിധികളായി വൈക്കം മുഹമ്മദ ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍ എന്നിവരുടെ കഥകളെ പഠിക്കുവാന്‍ ഉദ്യ മിക്കുന്നത്‌. കാലഘട്ടത്തിനനുസരിച്ച്‌ സാഹിത്യത്തില്‍ വ്യതിയാനം വരുന്നുണ്ട്‌. സാഹിത്യ സൃഷ്ടിക്കു പശ്ചാത്തലമാകുന്ന എഴുത്തുകാരന്റെ സ്ഥലം, കാലം, 2 സമൂഹം, രാഷ്ട്രീയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ വ്യതിയാന ങ്ങള്‍ കടന്നു വരുന്നത്‌ എന്ന്‌ ഈ പഠനത്തിലൂടെ വ്യക്തമാക്കുവാന്‍ കഴിയും. മലയാളചെറുകഥാസാഹ്ത്യത്തെ ആത്മകഥാംശം എപ്രകാരം സ്വാധീനിക്കു ന്നുണ്ട്‌ എന്നന്വേഷിക്കുന്ന ഒരു പഠനവും നടന്നതായി അറിയാന്‍ കഴിഞ്ഞിട്ടി EL അതുകൊണ്ടുതന്നെ ഈ പ്രബന്ധം ്രസക്തമാകുന്നു. പുര്‍വുപ്ഠനങ്ങള്‍ വി.ജയകുമാര്‍ കേരളസര്‍വ്ുകലാശാലയില്‍ പി.എച്ച്‌.ഡി.ബിരുദത്തിനായീ സമര്‍പ്പിച്ച മലയാളുകഥാസാഹിത്യത്തില്‍്‌ ഒ൭വെക്കം മുഹമ്മദ്‌ ബഷീറിന്റെ സഭാ വന (1976) എന്ന പ്രബന്ധത്തില്‍ ചെറുകഥകളെ ഭാഗികമായി വിശകലനം ചെയ്തിരിക്കുന്നു. എം.ടി.യുടെ ചെറുകഥകളുടെ നാല്‍ ഗവേഷണപ്രബന്ധ ങ്ങളാണ്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്‌. ആദ്യത്തേത്‌ ലേഖ നരേന്ദ്രന്റെ എം.ടി.വ്ാ സുദേവന്‍ നായരുടെ കഥാലോകം (982) എന്ന ്രന്ഥമാണ്‌. എം.ടി.യുടെ കഥ കളിലുടെയുള്ള സാമാന്യാവലോകനം നടത്തുവാന്‍ ജതിലുടെ സാധിക്കുന്നു. രണ്ടാമത്തേത്‌ എം.എസ്സ്‌.നനഫലിന്റെ കേരളസര്‍വ്വുകലാശാലയില്‍ പി.എച്ച്‌.ഡി ബിരുദത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ബാല്യത്തിന്റെ പതിഫലനം മലയാള ചെറുകഥകളില്‍്‌ (983) എന്ന ഗ്വബന്ധത്തില്‍ എം.ടി.യുടെ കഥാപാത്രങ്ങളുടെ ബാല്യകാലസവിശേഷതകള്‍ കണ്ടെത്തുന്നതിനാണ്‌ ്രാമുഖ്യും നല്കിയിരി ക്കുന്നത്‌. കാലിക്കട്ട സര്‍വകലാശാലയില്‍ നിന്നും പുറത്തിറങ്ങിയ ടി ചത്മന്നാ ഭമമ്റെയും മാധവിക്കുട്ടിയുടടയും എം.ടി വാസുദേവന്‍ നായരുടെയും കഥകളിലെ ബാലമനയ്കുകളുടെ അപ്രഗഥനവും താരതമ്യപാനവ്ും (1997) എന്ന എലിസ ബത്ത്‌ തോമസ്സിന്റെ പി.എച്ച്‌.ഡി. ഗ്രബന്ധത്തില്‍ എം.ടി.യുടെ തെരഞ്ഞെടുത്ത 3 കഥകളിലെ ഭാഗികമായ പഠനമാണ്‌ നടത്തിയിരിക്കുന്നത്‌. യു.ശശിധരന്‍ കാലി ക്കടട സര്‍വ്വകലാശാലയില്‍ പി.എച്ച്‌.ഡി. ബിരുദത്തിനായി സമര്‍പ്പിച്ച മലയാള കാല്പനിക ചെറുകഥകളിലെ കുടുംബസങ്കല്പം (2 എന്ന പ്രബന്ധത്തില്‍ ടി.പത്മനാഭന്‍, മാധവിക്കുട്ടി, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരുടെ കഥ കളെ ആസ്പദമാക്കി പഠിച്ചിരിക്കുന്നു. കേരളസര്‍വ്വുകലാശാലയില്‍ സമര്‍പ്പി ക്കപ്പെട്ട എം.മുകുന്ദന്റെ ചെറുകഥകളുടെ മുന്ന്‌ ഗവേഷണപ്രബന്ധങ്ങളാണ്‌ കണ്ടെത്തുവാന്‍ സാധിച്ചിട്ടുള്ളത്‌. എ.എം.ഉണ്ണിക്കൃഷ്ണന്റെ തവീനത മലയ്മാള NAINA (2007) എന്ന ്രബന്ധത്തില്‍ നവിനതാപ്രസ്ഥാനത്തിന്റെയും അസ്തിത്വദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ കഥകളെ വിശകലനം ചെയ്തി രിക്കുന്നു. എ.എം.സിദ്ദിഖിന്റെ മലയാളചറുകഥയില രാഷ്ടിയം (1980 മുതല്‍ 2007 വരെ) എന്ന പ്രബന്ധത്തില്‍ ആഗോളീകരണം എന്ന സംജ്ഞയുടെ അടി സ്ഥാനത്തില്‍ ചെറുകഥകളിലെ രാഷ്ട്രീയം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. കെ. വി.സനല്‍കുമാറിന്റെ ദര്‍ശനവും ശില്പര്യം എം.മുകുന്ദന്റ ഭചറുകഥകളില്‍ (24) എന്ന പ്രബന്ധത്തില്‍ അസ്തിത്വവാദം, അന്ദ്യവല്ക്കരണം, അലിഗറി എന്നീ സംജ്ഞകളുടെ വിശകലനവും ചിത്രകലയെ അടിസ്ഥാനപ്പെടുത്തിയുളള മുകുന്ദന്റെ ചെറുകഥകളുടെ അപ്രഥനവും നടത്തിയിട്ടുണ്ട്‌. ഈ ഗവേഷണ്പ്രപബന്ധങ്ങള്‍ കുടാതെ ചില ഗ്രന്ഥങ്ങളും പ്രസിദ്ധി കൃതമായിട്ടുണ്ട്‌. വൈക്കം മുഹമ്മദ ബഷീറിന്റെ ഓര്‍മ്മയുടെ അറകള്‍, എം.കെ. സാനുവിന്റെ ബഷീര്‍ ഏകാത്മവിഥ്ിയിലെ അവധുതന്‌, അംബികാസുതന്‍ മാങ്ങാടിന്റെ ബഷിര്‍:കാലവ്യം കഥയും, എന്‍.സന്തോഷ്കുമാറിന്റെ ബ്വഷീര്‍ ഒരു രാഷ്ദീയ വായന, എം.ജമാലുദ്ദിന്‍ കുഞ്ഞിന്റെ ഞ്ഷിറിന്റെ കലയും 4 ദര്‍ശനവ്യം, വിജയാലയം ജയകുമാറിന്റെ ബഷിതിമ്റെ കഥാസാഹ്‌ത്യം എന്നി വയാണ്‌ ബഷിറിന്റെ ചെറുകഥകളുമായി ബന്ധപ്പെട്ട ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥ ങ്ങളില്‍ ്രധാനപ്പെട്ടവ. എം.ടി.വാസുദേവന്‍ നായരുടെ അമ്മയ്ക്ക്‌, അശോകന്‍ ഏങ്ങണ്ടിയൂരിന്റെ എം.ടി.യുടെ പാദമുദ്കള്‍, ടോണിമാത്യു(സമ്പാ.ുവിന്റെ എം.ടി.യുടെ സര്‍ഗ്ഗരപപഞ്ചം, എം.ടി.രവിന്രന്റെ എം.ടിയും കുടല്ലുരും ആല ങ്കേോട്‌ ലീലാക്ൃഷണന്റെ എം.ടി. ദേശം, വിശ്വാസം, പുരാവൃത്തം എന്നീ പുസ്ത കങ്ങളാണ്‌ എം.ടി.യുടെ ച്റുകഥകളുമായി ബന്ധപ്പെട്ട പ്രസിദ്ധികരിച്ചിട്ടുള്ള തില്‍ (പാധാനൃമര്‍ഹിക്കുന്നത്‌. എം. മുകുന്ദന്റെ അനുഭവം, soda, WO, ഡി.വിജയമോഹന്റെ ഈ ലോകം അതിലൊരു മുകുന്ദന്‌, എ.എം.ഉണ്ണിക്ക്യ ഷ്ണന്റെ മുകുന്ദനറ്‌ കല അസ്തിത്വത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ എന്നീ പുസ്ത കങ്ങള്‍ എം.മുകുന്ദന്റെ ചെറുകഥാലോകവുമായി ബന്ധപ്പെടു ്പസിദ്ധീകരിക്ക പെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ ഗവേഷണടപ്രബന്ധങ്ങളായും ഗ്രന്ഥങ്ങളായും ഏഴു തപ്പെട്ടവയെല്ലാം തന്നെ എഴുത്തുകാരന്റെ ആത്മകഥാംശത്തെ ഭാഗികമായി മാശ്രം സ്പര്‍ശിക്കുന്നവയാണ്‌. സ്വത്വത്തെ സ്വാധീനിക്കുന്ന ഈ നാല്‌ ഘടക ങ്ങളും ഉള്‍പ്പെടുത്തി സമ്രപഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ ഈ പ്രബന്ധ ത്തില്‍ ഓരോ ഘടകങ്ങളെയും ്രത്യേകം വിശകലനം ചെയ്യുകയും മലയാള ചെറുക്ഥാസാഹിത്യത്തെ അവലോകനം നടത്തി ബഷി, എം.ടി, എം.മുകു ന്ദന്‍ എന്നിവരുടെ ചെറുകഥകളെ സമഗ്രമായി പഠിച്ചുകൊണ്ട്‌ നിഗമനത്തിലെ ത്തിച്ചേരുകയുമാണ്‌ ചെയ്യുന്നത്‌. 5 പഠനേരിതി എഴുത്തുകാരന്റെ സ്വത്വം സാഹിത്യസ്യഷ്ടിയെ സ്വാധീനിക്കുന്നത്‌ ഏതെല്ലാം ഘടകങ്ങളിലൂടെയാണ്‌ എന്നു കണ്ടെത്തുകയാണ്‌ ഈ പ്രബന്ധം കൊണ്ടുദ്ദേശിക്കുന്നത്‌. ചെറുകഥയുടെ ചരിശ്രത്തെയും സ്വത്വത്തെയും സ്വത്വ ഘടകങ്ങളെയും ഈ പ്രബന്ധത്തില്‍ വിശകലനം ചെയ്യുന്നു. നവോത്ഥാന നവോത്ഥാനാനന്തര ആധുനിക കഥാകൃത്തുക്കളെ പ്രതിനിധാനം ചെയ്തു കൊണ്ട്‌ ബഷീര്‍, എം.ടി, എം.മുകുന്ദന്‍ എന്നിവരുടെ തെരഞ്ഞെടുത്ത കഥാസ മഹോരങ്ങളെ അപ്രഥിച്ച്‌ ഈ പ്രബന്ധത്തില്‍ അടയാളപ്പെടുത്തുന്നു. അങ്ങനെ ഈ പ്രബന്ധത്തിലൂടെ ആത്മക്ഥാംശത്തിന്റെ വൃത്യസ്തതലങ്ങളെ ചെറുക കളില്‍ കടണ്ടത്തുവാന്‍ യത്നിക്കുന്നു. പ്ബന്ധസംവിധാനം സ്വത്വവും ചെറുകഥാസാഹിത്യവും എന്ന ഒന്നാമദ്ധ്യായേത്തില്‍ ചെറുക യുടെ ചര്ത്രം വിശദീകരിക്കുകയും സ്വത്വം എന്ന സംജ്ഞയെ വിശകലനം ചെയ്തുകൊണ്ട്‌ സ്വത്വഘടകങ്ങളായ സ്ഥലം, കാലം, സമുഹം, രാഷ്ട്രീയം എന്നിവ മലയാളചെറുകഥാസാഹിതൃത്തില്‍ എപ്രകാരം പ്രകടമാകുന്നു എന്ന്‌ വിശദമായി അന്വേഷിക്കുകയും ചെയ്യുന്നു. കുടാതെ സവിശേഷപഠനത്തിനു ഉതരഞ്ഞെടുത്തില്‍ിക്കുന്ന എഴുത്തുകാരുടെ പശ്ചാത്തലഭുമികയെക്കുറിച്ചും ഒന്നാ മദ്ധയായത്തില്‍ പ്രതിപാദിക്കുന്നു. ബഷിര്‍ കഥകളിലെ ആത്മാംശഘടകങ്ങള്‍ എന്ന രഞ്ടാമദ്ധ്യായത്തില്‍ സ്വത്വഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ബഷിറിന്റെ ചെറുകഥകളിലുളള ആത്മാംശഘടകങ്ങളെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ഏട. ടി കഥകളിലെ സ്വത്വമ്വാധിനം എന്ന മുന്നാമദ്ധ്യായത്തില്‍ എം.ടി.യുടെ ചെറു 6 കഥകളെ അപഗ്രഥിച്ചുകൊണ്ട്‌ സാഹിതൃരചേനയുടെ അടിസ്ഥാനമായ ജീവി താനുഭവങ്ങളെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. എം.മുകുന്ദന്‍ പരിണാമങ്ങളുടെ സാഹിതും എന്ന നാലാമദ്ധ്യായത്തില്‍ എം.മുകുദ്ദന്റെ മാറ്റത്തിനു വിധേയ മായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തെ വിശകലനം ചെയ്ത്‌ സ്വത്വഘടകങ്ങളെ അടയാളപ്പെടുത്തുന്നു. ഈ അദ്ധ്യായങ്ങളിലുടെ കണ്ടെത്തിയ നിഗമനങ്ങളാണ്‌ ഉപദര്‍ശനങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്‌. കുടാതെ മുന്ന്‌ അനുബന്ധങ്ങളും ചേര്‍ത്തിരിക്കുന്നു. ഒന്നാം അനുബന്ധത്തില്‍ ഷാഹിനാ ബഷീറിന്റെ അഭിമു പ്വും രണ്ടാം അനുബന്ധത്തില്‍ എം.ടി.വാസുദേവന്‍ നായരുടെ അഭിമുഖവും മുന്നാം അനുബന്ധത്തില്‍ എം.മുകുന്ദന്റെ അഭിമുഖവും ഉള്‍പ്പെടുത്തിയിരി ക്കുന്നു. 7 GOZO lIWMa - 1 സ്വത്വവും പച്റെൊകഥാസാഹിത്യവും 8 സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആചാരാനുഷഠാനങ്ങളും വിശ്വാ സങ്ങളും അനുസരിച്ച്‌ ഓരോ വൂക്തിയിലും ശൈശവം മുതലേ അറിഞ്ഞോ അറിയാതെയോ സ്വഭാവരുപീകരണേം നടക്കുന്നുണ്ട്‌. വളര്‍ച്ചയുടെ നാളുകളില്‍ കുടുംബബന്ധങ്ങളില്‍ നിന്നും സമൂഹക്രമങ്ങളില്‍ നിന്നും ആർജ്ജിച്ചെടുക്കുന്ന ശീലങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. ഗ്ലേസ്നറുടെ (Suzette Cിaടnലന) അഭിപ്രായത്തില്‍, കുട്ടിയുടെ ആത്മവിചാരം രൂപപ്പെടുന്നത്‌ കുടും ബബന്ധാങ്ങളില്‍ നിന്നാണ്‌. സമപായക്കാരുടെ കാഴ്ചപ്പാടുകളും അഭീര്രായ ങ്ങളുമെല്ലാം ഈ കാര്യത്തില്‍ വളരെ ്രധാനപ്പെട്ടതാണ്‌. ഈ ്രായത്തില്‍ രൂപപ്പെടുന്ന ആത്മവിചാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ വ്യക്തിത്വം aida] ടുന്നത്‌. വ്യക്തിയും സമഷ്ടിയും ചേര്‍ന്ന സാമൂഹ്യഘടനയുടെ മുദ്രകളാണ്‌ സാഹിതുത്തില്‍ കാണുന്നത്‌. വ്യക്തിയും വ്യക്തിയും തമ്മിലും വ്യക്തിയും സമുഹ്വും തമ്മിലും സമുഹങ്ങള്‍ തമ്മില്‍ത്തമ്മിലും നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെയും ആക്രമണ്രപത്യാകമണങ്ങളുടെയും ഫലങ്ങളാണ്‌ ഓരോ സാഹിത്യരചനയുടെയും പിന്നിലെ ചോദന. തനെക്കുറിച്ചു മറ്റുളളവര്‍ക്ക്‌ നല്ല അഭിപ്രായമുണ്ടാകണമെന്നും തന്നെ എല്ലാവരും വിലമതിക്കണമെന്നും ഏതു മനുഷ്യനും ആഗ്രഹിക്കുന്നു. ഓരോരുത്തര്‍ക്കും വൃതിരിക്തതയുമുണ്ട്‌. സ്വയം രുപച്ചെടുത്തുന്ന സ്വത്വമാണ്‌ ഓരോരുത്തരെയും വ്ൃതിരിക്തരാക്കുന്നത്‌. ഒരു വൃക്തിയോ സാമുഹികവിഭാഗമോ ഏപ്പോഴും നിലനിര്‍ത്തിപ്പോരുന്നതായി സങ്കല്പിക്കപ്പെടുന്ന അനന്യതയാണ്‌ സ്വത്വം എന്ന പരികല്പന കൊണ്ട്‌ സൂചി പപിക്കുവാന്‍ ശ്രമിക്കുന്നത്‌. ഇംഗ്ലീഷിലെ ഐഡിന്റിറ്റി (1dേധ(y) എന്ന വാക്കിന്റെ 9 പരിഭാഷയായിട്ടാണ്‌ സ്വത്വം മലയാളത്തില്‍ ഉപയോഗിക്കുന്നത്‌. ഏകാത്മകവും അഖണണ്‍ഡവുമായ വൃക്തിസത്തയെക്കുറിച്ചും അത്തരത്തിലുളള വ്യക്തിസത്ത യുടെ പ്രകാശനവും ആവിഷ്കാരവുമായ മനുഷുജിവിതതെെെക്കുറിച്ചുമുളള ആധുനികധാരണകളുടെ ഉല്പന്നമാണ്‌ സ്വത്വം എന്ന പരികല്പന. ഡെന്നറ്റ്‌ (വ€േneല്‍t) എന്ന ചിന്തകന്റെ അഭിപ്രായത്തില്‍, ആഖ്യാനങ്ങളുടെ ഗുരുത്വകേ മാണ്‌ സ്വത്വം. ഒരാള്‍ തനെക്കുറിച്ചു നടത്തുന്ന ആഖ്യാനങ്ങളും അയാളെ ക്കുറിച്ച്‌ മറ്റുളളവര്‍ നടത്തുന്ന ആഖ്യാനങ്ങളും കൂട്ടിമുട്ടുന്ന അമുര്‍ത്തബിന്ദു വായി സ്വത്വത്തെ കാണാവുന്നതാണ്‌. ക്ഷണികമായ അനുഭവങ്ങളുടെ ഒരു സഞ്ചയികയായാണ്‌ ഹ്ടും (David Hume) സ്വത്വത്തെ കാണുന്നത്‌. സാമൂഹി കമായ തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അഹത്തെ സ്വത്വമായി കാണുന്നവരു മുണ്ട്‌ സ്വത്വം ഒരു അവബോധം സൃഷടിക്കുന്നുണ്ട്‌. അവബോധമെന്നാല്‍ ചെറിയ മാനസിക (ചോദനം മുതല്‍ വളരെ സങ്കീര്‍ണ്ണമായ ബൌദ്ധിക, വൈകാ രികാവസ്ഥകളെവരെ മനസ്സിലാക്കുന്നതിനുള്ള കഴിവാണ്‌. സ്വയാവബോധമുള്ള ഒരു വ്യക്തിക്കു തന്റെ മാനസിക വ്യതിയാനങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആശാഭംഗങ്ങള്‍, കഴിവുകള്‍, ബലഹിനതകള്‍ തുടങ്ങിയവ തിരി ചുറിയാനുളള കഴിവുണ്ടായിരിക്കും. ബാദ്ധികമായും ആദ്ധ്യാത്മികമായും തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു അയാള്‍ക്ക്‌ അറിവുണ്ടായിരിക്കും. ഒരു വൃക്തി എന്താണെന്നോ എന്തായിത്തീരുമെന്നോ എല്ലാം അവന്റെ മന്പയംമതിപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്‌. സ്വയംമതിപ്പില്‍ ഉയര്‍ന്ന 10 സ്വയംമതിപ്പും താഴ്ന്ന സ്വയംമതിപ്പും ഉണ്ട്‌. ടോറി ഹൈജന്‍സിന്നെ (Torry സൃല്േട) അഭിപായത്തില്‍ ഒരു വ്യക്തിയുടെ സ്വയംമതിപ്പ്‌ ഒരുവന്‍ തന്നെ ത്തന്നെ എങ്ങനെ കാണുന്നുവോ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവോ ഇവ രണ്ടും തമ്മിലുളള പൊരുത്തത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ജന്മസി യവും ആര്‍ജ്ജിതവുമായ സവിശേഷതകളുടെ ആകെത്തുകയാണ്‌ വ്യക്തി ത്വം എന്നു ബ്രിഡ്ജസ്‌ (Bസര്‍ള്ടട) പറയുന്നുണ്ട്‌. മാകഡനഗളിന്റെ (Mace വാംnളടട) അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ മുഖഭാവങ്ങള്‍, കാര്യനിര്‍വുഹ ണകുശലത എന്നിവയുടെ കൃത്രിമസംയോജനമാണ്‌ വ്യക്തിത്വം. ബോറിങിനു (മഠ) ഒരാളില്‍ നിന്നും മറ്റൊരാളെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സവീ ശേഷഗുണങ്ങളുടെ ഉദ്ഗ്രഥനത്തിന്റെ അനന്യതയാണ്‌ വ്യക്തിത്വം. ഒരുവന്റെ പെരുമാറ്റങ്ങളെ നിരിക്ഷിക്കുമ്പോള്‍ അവയുടെ ആകെത്തുകയില്‍ നിന്നും ഗ്രഹി ക്കുവാന്‍ കുഴിയുന്നതെന്തോ അതാണയാളുടെ വ്യക്തിത്വം എന്ന്‌ വാടസണ്‍ (കടു അഭിപ്രായപ്പെടുന്നുണ്ട്‌. സാമുഹ്യബന്ധങ്ങളില്‍ നിന്നും ഒരു വ്യക്തി ആര്‍ജ്ജിക്കുന്ന സ്വഭാവവ്യവസ്ഥയാണ്‌ അയാളുടെ വ്യക്തിത്വം രുപപ്പെടുത്തു ന്നത്‌ എന്ന്‌ റാല്‍ഫ്‌ ലിന്റണ്‍ (Ralph Linton) പറയുന്നുണ്ട്‌. കാഫ്കയുടെ (Franz Aatkaു അഭിപ്രായത്തില്‍ ഓരോ മനുഷ്യനിലുമുള്ള അഹമാണ്‌ ബോധ തലത്തിനും അതിന്റെ തുടര്‍ച്ചയ്ക്കും കാരണം. ഈ അഹം വളര്‍ന്ന്‌ മനോശ രീരബന്ധിയായ ഒരു വ്യക്തിത്വം അയാള്‍ക്ക്‌ ലഭിക്കുന്നു. ചുരുക്കത്തില്‍, ഒരാ ളുടെ സ്വഭാവം, താല്‍പര്യം, മനോഭാവം, വികാരവിചാരങ്ങള്‍, പ്രതികരണ ങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മാനസികതലം മറ്റൊരാളിന്റേതില്‍ നിന്നും എൃതത്തോളം വേറിട്ടു കാണാന്‍ സഹായിക്കുമോ അതാണ്‌ അയാളുടെ 11 വ്യക്തിത്വം എന്നു പറയാം. ഇപ്രകാരം വ്ൃത്ൃന്തസാഹചരങ്ങളില്‍ രൂപ പെടുന്ന വ്യക്തിത്വത്തില്‍ ഓരോരുത്തരും തനിമ (tty) നിലനിര്‍ത്തുന്നു ണ്ട്‌. സ്വത്വം എന്നത്‌ സ്വയമേവ ലഭിച്ചതും സവിശേഷമായി ആര്‍ജ്ജിച്െടു ത്തതും ആത്രിക-ഭനതിക സാഹചര്യങ്ങളില്‍ നിന്നും സ്വാഭാവികമായി രൂപ ഉപ്പടുത്തിയതുമായ നിരവധി അംശങ്ങളുടെ സമാകലനമാണ്‌. പൂര്‍വ്വ നിര്‍ണ്ണിീ തമല്ലാത്ത ഒട്ടേറേ ഘടകങ്ങള്‍ ഒരു മനുഷ്യനില്‍ സ്വാധീനം ചെലുത്തുന്നു. സാഹിത്യകാരന്റെ ആന്തരികജീവിതത്തിന്റെ ബഹിര്‍സ്ഫുരണമായ കലാവി ഷ്കാരം അതിസങ്കീര്‍ണ്ണമാണ്‌. വളര്‍ന്നു വരുന്ന ചുറ്റുപാടുകളും സാമുഹിക ബന്ധങ്ങളും സ്വത്വത്തില്‍ പുതിയ അടയാളപ്പെടുത്തലുകള്‍ നടത്തുന്നു. ഇവ ഓരോ വ്യക്തിയെയും മറ്റുള്ളവരില്‍ നിന്ന്‌ വൃതിരിക്തനാക്കുന്നു. 1 സാഹ്തൃകാരനും സ്വത്വരുപികരണവും ഒരു സാഹിതൃകാരന്റെ സ്വത്വാവബോധം അയാളുടെ എഴുത്തിനെ സ്പാധീനിക്കുന്നു. സാഹിത്യകൃതികളില്‍ സ്വത്വസ്ൃഷ്ടി രൂപപ്പെടുന്ന രീതി ഇപ്രകാരമാണ്‌. ചുറ്റുപാടില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങള്‍ പഞ്ചേന്രിയ ങ്ങള്‍ വഴി ആവേഗങ്ങളായി തലച്ചോറിലെത്തുന്നു. തലപച്ചോറിലെത്തുന്ന ഈ ആവേഗങ്ങള്‍ അനുഭൂതിയായി മാറുന്നു. അനുഭൂതികളെ വൃഖ്യാനിക്കുമ്പോള്‍ കാഴ്ച്പ്പാട ലഭിക്കുന്നു. അത്‌ ഒരനുഭവമായി മാറുകയും അതിനെക്കുറിച്ചുളള പഠനം തുടരുകയും ചെയ്യുന്നു. ഈ പഠനാനുഭവങ്ങള്‍ ബിംബകല്പനകളായി മനസ്സില്‍ സൂക്ഷിക്കപ്പെടുന്നു.” ഈ ബിംബകലല്‍്പനകളാണ്‌ പിന്നിട്‌ സാഹി തൃകാരന്മാരില്‍ ചേനക്കുളള പ്രമേയമായി വളരുന്നത്‌. അത്‌ പിന്നീട ആത്മക ഗയേ ഓര്‍മ്മക്കുറിപ്പോ നോവലോ ചെറുകഥയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹിതൃമാത്ൃകയോ ആയിത്തീരുന്നു. 12 ഓരോ വ്യക്തിയുടെയും ജിവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങ ളുടെയും യഥാര്‍ത്ഥസ്ഥിതി ആ വൃക്തിക്കു മാത്രമേ സൂക്ഷമമായി ഗ്രഹിക്കു വാന്‍ സാധിക്കു. അതിനാല്‍ മനുഷ്യസത്ത പൂര്‍ണ്ണമായി ആവിഷകരിക്കപ്പെടു ന്ന സാഹിതൃമാത്യക ആത്മകഥാകഥനത്തിലാണെന്നു പറയാം. എന്നാല്‍ ആദ്യമദ്ധ്യാന്തങ്ങള്‍ ഉള്‍പ്പെടുത്തി, സ്വന്തം കഥ വസ്തുനിഷ്ഠമായി രേഖപ്പെ ടുത്തുന്നതില്‍ പലപ്പോഴും അപൂര്‍ണ്ണത നേരിടുന്നു. മാശ്രമല്ല, ഒരു വ്യക്തി യുടെ അവസാനനാജളുകള്‍ സ്വയമായി രേഖപ്പെടുത്തുക എന്നതു വളരെ ക്ലേശ പൂര്‍ണ്ണമാണ്‌. അവിടെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക്‌ പ്രാധാന്യം കൂടുന്നു. കാരണം അത്‌ ജീവിതത്തിലെ സവിശേഷമായ ഒന്നോ അതിലധികമോ മുഹുര്‍ത്ത ങ്ങള്‍ക്കാണ്‌ [പ്രാധാന്യം കൊടുക്കുന്നത്‌. ഒര്‍മ്മ ശേഖരിക്കപ്പെടുന്നത്‌ ഏതെ ങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌. അവയെ സര്‍ഗ്ഗാ ത്മകമായി സ്യഷ്ടിക്കുകയെന്നത്‌ ഈ കാലഘട്ടത്തിന്റെ ഒരു സവിശേഷതയാ ണ്‌. ആത്മകഥനം തന്നെ സങ്കീര്‍ണ്ണമായ ഒന്നാണ്‌. കലല്‍്പിതകഥകള്‍ ആവശ്യ പ്പെടുന്ന സാങ്കേതികതികവു വേണ്ടെങ്കിലും ആത്മകഥനം ഇഴപിരിചെടുക്കുവാന്‍ ബുദ്ധിമുട്ടുളള വിധം ക്ലിഷ്ടമാണ്‌. ഓര്‍മ്മകളും സ്വപ്നങ്ങളും ഭാവനകളും യാഥാര്‍ത്ഥ്യവും സംയുക്തമായി ഉണ്ടാക്കിയെടുക്കുന്ന അനുഭവപ്രപഞ്ചമാണ്‌ ആത്മകഥനത്തിന്റെ അടിത്തറ. കാല൭തെക്കുറിച്ചും ്രദേശത്തെക്കുറിച്ചും സമു ഹത്തെക്കുറിച്ചുമുള്ള ജ്ഞാനത്തിന്റെ ഉള്ളടക്കങ്ങള്‍ സാഹിതൃകാരന്റ ആവിഷ്കാരബോധത്തെ ചിട്ടപ്പെടുത്തുന്നു. ഭാഷയെ സംബന്ധിച്ച ആകുലത കളും ബോധങ്ങളും ഇതോടൊപ്പം മടറ്റാരു ഘടകമായി വര്‍ത്തിക്കുന്നു. ജീവി തത്തിലുണ്ടായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഭാവന കലര്‍ത്തി രൂപപ്പെടുത്തി 13 യെടുത്തതാണ്‌ ചെറുകഥ. കഥയുടെ മുലമാതൃക ഓര്‍മ്മയാണെന്ന്‌ ഇ.പി.രാജ ഗോപാലന്‍ സാഹിത്യലോകത്തിലെ കഥയും ങാര്‍മ്മയും എന്ന ലേഖനത്തില്‍ പറയുന്നുണ്ട്‌. അതുകൊണ്ടുതന്നെ സ്വത്വത്തിന്റെ ഘടകങ്ങള്‍ ചെറുകഥയിലും കാണപ്പെടുന്നുണ്ട്‌. ഇപര്കാരം സ്വത്വസ്യഷ്ടി നടത്തുന്ന ഓരോ കഥാകാരനെയും സ്വാധീ നിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്‌. ഭാഷ കൊണ്ടാണ്‌ അനുഭവങ്ങള്‍ക്ക്‌ ഏകതാ നത ലഭിക്കുന്നത്‌. വാക്കുകള്‍ കൊണ്ടു മെനയുന്ന കഥകളില്‍ സ്വത്വത്തെത്ത ന്നെയാണ്‌ രുപപ്പെടുത്തുന്നത്‌. സ്ഥല, കാല, സമുഹ, രാഷ്രീയ വ്യത്യാസ ങ്ങള്‍ക്കനുസരിച്ച്‌ സാഹിതൃത്തിലെ സ്വത്വസ്യഷടിയ്ക്കു വ്യതിയാനം വരുന്നു ണ്ട്‌. കാരണം ഓരോ വൃക്തിയും പ്തിനിധികരിക്കുന്ന സമുഹം, ആ സമുഹ ത്തോട്‌ അയാള്‍ക്കുള്ള മനോഭാവം, അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ സവിശേഷതകള്‍ എന്നിവയെല്ലാം പ്രതിജനഭിന്നമായിരിക്കും. അതുകൊണ്ടു തന്നെ എഴുത്തുകാരന്റെ സ്വത്വസൂൃഷ്ടി മാറി വരുന്നു. 111 സവത്വരൂപികരണം സാഹിത്ൃരുപങ്ങളില്‍ ദാവിഡകാവ്യശാസ്ത്രമനുസരിച്ചുളള കാവ്യസാമഗ്രികളാണ്‌ മുതല്‍പ്പൊ രുള്‍, കരുടപ്പൊാരുള്‍, ഉരൈടപ്പാരുള്‍. ഓരോ കവിതയിലും ഈ മുന്നംശങ്ങള്‍ ചേരേണ്ടതുപോലെ ചേര്‍ന്നിരിക്കണം. മുതല്‍പ്പൊരുള്‍ എന്നത്‌ ഓരോ പാട്ടിലും വര്‍ണ്ണിക്കപ്പെടുന്ന ദേശകാലങ്ങളാണ്‌. കാലദേശനൈരന്തര്യമാണതിന്റെ അടി സ്ഥാനപശ്വാത്തലം. പക്ഷികള്‍, മൃഗങ്ങള്‍, പുഷ്പങ്ങള്‍, വ്യക്ഷങ്ങള്‍, കൃഷി നിലങ്ങള്‍, ധാന്യങ്ങള്‍, സ്ത്രീ പുരുഷന്മാര്‍, അവരുടെ വിവിധ പ്രവൃത്തികള്‍, ലീലാവിലാസങ്ങള്‍, ആഘോഷങ്ങള്‍, സദ്യകള്‍, ഈശ്വരന്മാര്‍, ആരാധനകള്‍, 14 ഗീതങ്ങള്‍, വാദ്യങ്ങള്‍, പ്രതേക രംഗങ്ങള്‍ എന്നു മാര്മല്ല, പ്രകൃതിയെ മാന വജീവിതത്തിന്റെ സജീവവും മുര്‍ത്തവുമായ ഒരു പശ്ചാത്തലമാക്കുന്നതിനുള്ള ഏറ്റവും യഥാര്‍ത്ഥമായ പ്രതിരൂപമാണ്‌ കരുപ്പൊരുള്‍. ഉടരെപ്പൊരുള്‍ കവി തയ്ക്കു തെരഞ്ഞെടുക്കുന്ന ഭാവം - വിഷയമാണ്‌. ഇതിനു ചേരുന്ന മുതല്‍പ്പൊ രുളും കരുപ്പൊരുളും കവി തെൌഞ്ഞെടുക്കാന്‍ ശ്രമിക്കണം ഉദാഹരണമായി ഉരൈപ്പൊരുള്‍ - വിഷയം - വിരഹമാണെങ്കില്‍ ഭാവം ആവിഷ്കരിക്കാന്‍ തെ രഞ്ഞെടുക്കുന്ന മുതല്‍പ്പൊരുള്‍ പാലൈയാണ്‌. കാരണം ഇതു മണല്‍ക്കാ ടാണ്‌. കാലം വേനലും സമയം ഉച്ചയുമാകാം. ഇതിനു ചേരുന്ന കരുപ്പൊരുളും ഉപയോഗിക്കാം.” ഈ വിവരണത്തില്‍ നിന്ന്‌ കവിതയിലെ വച്രതിപാദ്യത്തോട്‌ സ്ഥലം, കാലം, പ്രകൃതി, ജീവിതാവസ്ഥകള്‍ എന്നിവ ഇണങ്ങിയിരിക്കണം എന്ന്‌ മന സിലാക്കാം. ദാവിഡസന്ദര്യശാസ്ത്രത്തിന്റെ കാതലായ തത്ത്വം തിണക ളാണ്‌. തിണ ഇങ്ങനെ വെറും സ്ഥലകാലങ്ങളല്ല, കവിതയിലനുവര്‍ത്തിക്കേണ്ട സമഗ്രമായ നൌചിത്യമാണ്‌ തിണയുടെ പ്രാണന്‍. ഇങ്ങനെ ഗദ്രാവിഡകാവ്യശാ സത്രത്തില്‍ വിഷയാനുസൃതമായി തിണകളെ വര്‍ഗ്ഗിീകരിക്കുകയും ഓരോ തിണ യുടെയും ലക്ഷണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നിട്‌ ഇതൊരു നിയമ മായപ്പോള്‍ കഡവിസ്വാതനത്രതയത്തിനു വിഘാതവ്യമായി. കവിതയില്‍ സ്ഥലകാല ങ്ങളും ചുറ്റുപാടുകളും ഭാവവും പരസ്പരാനുകൂലമായിരിക്കണം എന്ന പാഠ മാണ്‌ തിണസങ്കല്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അനുഭവം, സ്ഥലം, കാലം, പരിസ്ഥിതി എന്നിവയെ സംബന്ധിച്ചു നെചിത്യം ഏങ്ങനെ ദിക്ഷിക്കണം എന്ന അന്വേഷണമാണ്‌ തിണബോധത്തിലേക്കെത്തിക്കുന്നത്‌. പുരുഷാര്‍ത്ഥ 15 ങ്ങളില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്കാണ്‌ ദ്രാവിഡകാവ്യശാസ്ത്രം പ്രാധാന്യം നല്കുന്നത്‌. മോക്ഷത്തെ ഈ മൂന്നിന്റെയും പരിധിയില്‍ ദര്‍ശിക്കുന്നു. തിരുക്കുറ ലിലും മോക്ഷം പരാമര്‍ശിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ദ്രാവിഡതത്ത ചിന്തയുടെ കാതല്‍ ലാകീകതയാണെന്നു പറയാം. ദെവീകവാങ്മയത്തോളം പഴക്കമുളള കഥാസാഹിത്യം സംസ്കൃത ഭാഷയ്ക്കുണ്ട്‌. ഇതിഹാസങ്ങളില്‍ ഉപാഖ്യാനങ്ങള്‍ നിരവധിയുണ്ട്‌. ഗുണാ UNA ബൃഹല്‍കഥയാണ്‌ സംസ്കൂതചരിത്രത്തിലെ ഏററവും (പാചിനമായ കഥാസമാഹാരം. പൈശാചിീ എന്ന പ്രാക്ൃതഭാഷയില്‍ എഴുതപ്പെട്ടതാണ്‌ ഈ കഥ. ഏകദേശം ബി.സി.അഞ്ചാം ശതകത്തിലെ പുരുവംശചരിതമാണ്‌ പ്രതി പാദ്യം. ഉദയനപുത്നായ നരവാഹനദത്തന്റെ സങ്കല്പകഥകളിലുടെ പനര വംശത്തിന്റെ സാഗശ്രാജ്യശക്തിയെ മഹത്വികരിക്കുവാനാണ്‌ ബ്യൃഹല്‍ക്കഥയി ലുടെ ഗുണാവട്യന്‍ ശ്രമിച്ചത്‌. കഥയാരംഭിക്കുന്നത്‌ ആത്മകഥാഖ്യാനത്തോടെ യാണ്‌. അതുകൊണ്ടുതന്നെ കഥാസാഹിതൃത്തിലും സ്വത്ത്തിനു ച്ാധാന്യ മുണ്ടെന്നു മനസ്സിലാക്കാം. ഓരോ സ്യഷ്ടിയും വ്യതിരിക്തമാണ്‌. ജീവിതത്തില്‍ ഉണ്ടാകുന്ന അനു ഭവങ്ങളാണ്‌ സാഹിത്ൃയത്തിന്‌ ദ്പരണയാകുന്നത്‌. ഓരോ വ്യക്തിയും വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്കു നുസൃതം കാവ്യസ്യഷ്ടി വ്യത്യാസപ്പെടും. കാരണം ഇവയെല്ലാമാണ്‌ ഓരോ വ്യക്തിയുടെയും സ്വത്വബോധത്തിന്‌ നിദാനം. സാഹിതൃത്തിനു പിന്നിലെ പ്രേരണകള്‍ നാലാണെന്ന്‌ ആംഗലേയസാഹിത്യ കാരനായ ഹഡ്സണ്‍ (വടറനു) സാമാന്യമായി ചുണ്ടിക്കാണിച്ചിരിക്കുന്നു. 16 1 ആത്മാവിഷ്കരണത്വര -: ഒരു സാമൂുഹ്യജീവി എന്ന നിലയില്‍ മനുഷ്യനു തന്ടെ അനുഭവങ്ങളും അനുഭൂതികളും തന്നെ ചുഴലുന്ന മറ്റു മനുഷ്യര്‍ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ (്രതേകം അഭിവാഞ്ഛയുണ്ട്‌. 2. ജനങ്ങളിലും അവരുടെ ക്രിയകളിലും നമുക്കുള്ള ആഭിമുഖ്യം. അനുകരണം ആദര്‍ശാത്മകമായ ആവിഷ്കാരമാകണം എന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം പധാനമാണ്‌. സാഹിത്യം വിമര്‍ശനാത്മകമായ ജീവിതാവിഷകരണമാകണം. 3. നാം ജീവിക്കുന്ന ജഈ യാഥാര്‍ത്ഥ്യ ലോകത്തിലും നാം ഭാവനയില്‍ക്കുടി സൃഷ്ടിക്കുന്ന ലോകത്തിലും സാഹിത്യകാരനു താല്പര്യം ഉണ്ടാകണം. വര്‍ണ്ണ നാത്മകവും വിവരണാത്മകവുമായ പലതരം സാഹിത്യം ഉണ്ട്‌. 4. രുപത്തിനോടു രുപം എന്ന നിലയിലുളള നമ്മുടെ പ്രീതി. രുപം സാര്‍ത്ഥക മായ ഭാവത്തിന്റെ പ്രകാശനോപാധി കൂടിയാകണം. ദാര്‍ശനിക ചരിത്രകാരനായ ആര്‍നോള്‍ഡ്‌ ടോയന്‍ബി (Arnold Toyanbe) wുss ‘True arts for arts sake is art for life's sake എന്ന വാക്യം മനുഷ്യജിവിതാനുഭവങ്ങളുടെ യഥാത്ഥാവിഷ്കാരം സൂചിതമാക്കുന്നതാണ്‌. മനുഷ്യാനുഭവങ്ങളുടെ ചിത്രിീകണേത്തില്‍ സാമുഹുജിവിതഗതി എന്താണ്‌ എന്നു ചിത്രീകരിക്കുക മാത്രമല്ല, എന്തായിരിക്കണം എന്നു കൂടിയുള്ള കാഴ്ച പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. എന്നാല്‍ വ്ൃക്തിത്വത്തില്‍ നിന്നുള്ള മോചനമായി കവിതയെ കണക്കാ ക്കുന്നവരുമുണ്ട്‌. ടി.എസ്‌.എലിയറ്റ്‌ CLS. Eliot} cau പ്രധാനിയാണ്‌. “പാര മ്പര്യവും വ്ൃക്തൃഭിരുചിയും' Tradition and Individual Talent - 1919) എന്ന പ്രബന്ധം ടി.എസ്‌.എലിയറ്റിന്റെ വിമര്‍ശനജീവിതത്തിലെ അനനദ്യോഗിക പ്രക 17 ടനപത്രികയാണ്‌. ഈ സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണ്‌ എലിയറ്റ്‌ തന്റെ പില്ക്കാലവിമര്‍ശനങ്ങളെല്ലാം രൂപികരിച്ചിരിക്കുന്നത്‌. പാരമ്പര്യത്തില്‍ നിന്നും വേറിട്ട ഒന്നായി വ്ൃക്തൃഭിരുചിയെ കാണുവാന്‍ എലിയറ്റിന്‌ സാധിക്കുന്നില്ല. അദ്ദേഹം പറയുന്നു, മുന്‍കുര്‍ധാരണയെ ഒഴിവാക്കികൊണ്ട്‌ ഒരു കവിയെ വില യിരുത്തുന്പോള്‍ കവിയുടെ വൃൂക്തൃഭിരുചിയോടൊപ്പമാണ്‌ പാരമ്പര്യത്തിനു നിലനില്പെന്നു കാണാം. കവിതയെക്കുറ്ച്ചുളള അവൈയക്തികവാദം ഈ പ്ബന്ധത്തിലാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കവിത ആത്മാവിഷ്കാര പധാനമാണെന്ന വാദഗതികളെ എലിയറ്റ്‌ നിരാകരിക്കുന്നുണ്ട. വികാരങ്ങളെ അഴിച്ചുവിടുന്നതല്ല, വികാരങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലായി അദ്ദേഹം കവിതയെ ചിത്രീകരിക്കുന്നു. വ്ൃക്തിത്വത്തിന്റെ ആവിഷ്കാരമല്ല, വ്യക്തിത്വ ത്തില്‍ നിന്നുള്ള മോചനമാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വ്ൃക്തിത്വത്തിന്റെ സമ്പൂര്‍ണ്ണമായ അടിയറവില്‍ നിന്നാണ്‌ കവിതയുടെ ജനനം എന്നാണ്‌ അദ്ദേഹം വാദിക്കുന്നത്‌. കവി സ്വവ്യക്തിത്വത്തെയല്ല ആവിഷകരിക്കുന്നത്‌. ജനി അതു മാത്രമല്ല, ആവിഷകരിക്കുവാന്‍ മാത്രം ഒരു വ്യക്തിത്വം കഡിക്കില്ലെന്ന്‌ എലി യറ്റ്‌ അഭിപ്രായപ്പെടുന്നു. എലിയറ്റിന്റെ വീക്ഷണത്തില്‍ കവിത വ്യക്തിത്വത്തില്‍ നിന്ന്‌ രക്ഷപ്പെട്ട ദേശീയ പാരമ്പര്യത്തില്‍ ലയിക്കുകയാണ്‌. ദേശീയപാരമ്പര്യ മെന്നത്‌ മനുഷ്യസംസ്കാരത്തിന്റെയും സാഹിതൃസംസ്കാരത്തിന്റെയും ഭാഗം തന്നെയാണ്‌. കവിഹൃദയം രാസത്വരകമാണെന്ന (cക!ല്യടി) സിദ്ധാന്തവും കവി അവതരിപ്പിക്കുന്നുണ്ട. സ്വയം ഒരു മാറവും കുടാതെ രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന വസ്തുവാണ്‌ രാസത്വരകം. രചനാവേളയില്‍ കവിഹൃദയം രാസത്വരകത്തെപ്പോലെ മാറ്റത്തിനു വിധേയമാകാതെ അനുഭവങ്ങളെ കവിത 18 യാക്കി മാറ്റുകയും ദേശീയപാരമ്പര്യത്തിന്റെയും മനുഷ്യസംസ്കാരത്തിന്റെയും ഭാഗമായി മാറുകയും ചെയ്യും. വൃക്തീത്വത്തില്‍ നിന്നുള്ള മോചനമാണ്‌ കവിത എന്ന്‌ എലിയറ്റ്‌ പറയുന്നതിന്റെ അര്‍ത്ഥമിതാണ്‌. പരി്രസാഹചര്യങ്ങളുടെ അടിത്തറയില്‍ ഉരുത്തിരിഞ്ഞു വരുന്ന ഒന്നാണ്‌ മാര്‍കസിയന്‍ സാഹിതൃയനിരുപണം. സാമൂുഹ്യവ്യവസ്ഥകളുടെ ശാസ്ത്രീയ സിദ്ധാന്തമാണ്‌ മാര്‍കസിസം. സമുഹവളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ മനു ഷ്യന്‍ അഭിമുഖികരിക്കുന്ന സംഭവങ്ങളുടെയും മുല്യങ്ങളുടെയും ആശയങ്ങ ളുടെയും സൈദ്ധാന്തികവിശകലനത്തിന്റെ ഭാഗമാണ്‌ മാര്‍കസീസ്റ്റ്‌ വിമര്‍ശ നം. ഇപ്രകാരം കാലഘടുടത്തിനുസരിച്ച്‌ ഓരോ എഴുത്തുകാരുടെയും സാഹി തൃത്തെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ക്ക്‌ പരിവര്‍ത്തനം വരുന്നുവെന്നു മനസ്സി ലാക്കാം. 12 മലയാളസാഹിത്യം അപൂര്‍ണ്ണതയില്‍ നിന്നും പൂര്‍ണ്ണതയിലേക്കുള്ള മനുഷ്യജിവിതത്തിലെ പവര്‍ത്തനങ്ങളാണ്‌ സാഹിതൃത്തിന്റെ പ്ഭവത്തിനടിസ്ഥാനം. വ്രതിരുപങ്ങ ളുടെ സഹായത്തോടെ പ്രകൃതിയെയും പ്രകൂതിക്കെതിരായ മനുഷ്യന്റെ സമ രങ്ങളെയും ്രതിഫലിപ്പിക്കാനാണ്‌ സാഹിതൃകാരന്‍ യത്നിക്കുന്നത്‌. ഭൂത കാലത്തില്‍നിന്നും വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്കു സഞ്ചരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ കേന്ദ്സതൃത്തിനു സാഹിത്യകാരന്‍ തന്റെ സൃഷ്ടിയിലൂടെ കലാപരമായ രുപം കൊടുക്കുന്നു. മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന സാമുഹ്യ യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി ചിത്രീകരിക്കുന്നു. ഇവ രണ്ടും സാഹിത്യ കാരന്റെ ്രധാനലക്ഷ്യങ്ങളാണ്‌. അതുകൊണ്ടുതന്നെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ 19 പ്രതീബിംബിക്കുന്ന കലയാണ്‌ സാഹിത്യം എന്നു പറയാം. മനുഷ്യന്റെ അന്ത:ക രണവ്ൂത്തികളും ആത്മീയമുല്യങ്ങളുമാണ്‌ സാഹിത്യത്തിന്റെ പരമാധിഷ്ഠാനം എന്നു മാരാര്‍ പറയുന്നുണ്ട്‌. സാഹിത്യകാരന്‍ തടു വൃക്തിപരമായ ഭാവനയും ആന്തരികമായ അനു ഭുതിയുമുപയോഗിച്ചുകൊണ്ടു സാഹിത്യസ്യഷ്ടി നടത്തുന്നതിനാല്‍ സാഹിത്യം ആത്മനിഷ്ഠമായി കാണപ്പെടാറുണ്ട്‌. ബാഹ്യവസ്തുക്കള്‍ മനുഷ്യന്റെ ഇന്ദ്രിയ വ്യാപാരങ്ങളിലൂടെ അയാളെ വികാരഭരിതനാക്കുക മാതമല്ല, അയാളുടെ അന്തംകരണത്തില്‍ സവിശേഷമായ ചിന്തകളെയും ഭാവനകളെയും ആശയ ങ്ങളെയും ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്‌. 8-0൦ നൂറ്റാണ്ടിന്റെ പകുതിമുതല്‍ അച്ചടിയുടെ പ്രചാരം മലയാളഗദ്യ സാഹിത്യത്തെ കുടുതല്‍ ഉന്നതിയിലേക്കുയര്‍ത്തി. ആംഗഘലേയസാഹിത്യത്തില്‍ നിന്നു നോവല്‍ സാഹിത്യവും മലയാളത്തില്‍ പ്രചാരത്തില്‍ വന്നു. കാലത്തി ലുടെ കടന്നു പോകുന്ന മനുഷ്യജീവിതത്തിലെ വൈകാരികമോ വൈചാരി കമോ ആയ ഏതെങ്കിലും ക്ഥാസന്ദര്‍ഭത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ്‌ ആദ്യ കാലങ്ങളില്‍ ഗദ്യസാഹിതൃരചന നടത്തുവാന്‍ തുടങ്ങിയത്‌. അനുഭവങ്ങളു ടെയും ഭാവനകളുടെയും സവിശേഷമുഹൂര്‍ത്തത്തിലുടെയുള്ള ആവിഷ്കാര ത്വര ചെറുകഥാസാഹിത്ും മലയാളത്തില്‍ ഒരു പ്രസ്ഥാനമായി വളരുന്നതിനു വഴിതെളിച്ചു. ബിംബങ്ങളും സൂചകങ്ങളും സ്ഥലകാലപശ്ചാത്തലവും സമുഹവും കുടി സ്ൃഷടിക്കുന്ന കഥാന്തരീക്ഷവും വന്യാത്മകതയും ആസ്പ്വാദ കരെ ചെറുകഥ എന്ന സാഹിത്ൃത്തിലേക്കാകര്‍ഷിക്കുവാന്‍ കാരണമായി. 20 1,2 ച്റുകഥാസാഹിത്യം മലയാളസാഹിതൃത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യാണ്‌ ചെറുകഥ, ഒരു പ്രസ്ഥാനമായി മാറിയത്‌. എന്നാല്‍ നോവല്‍ വ്രചാര ത്തിനു വരുന്നതിനു വളരെ മുമ്പുതന്നെ മഹാഭാരതത്തിലും കഥാസരിസസാഗ രത്തിലും ബൈബിളിലുമെല്ലാം ചെറുകഥകള്‍ ഉണ്ടായിരുന്നു. മനുഷ്യജീവി താനുഭവങ്ങള്‍ വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട്‌ അവതരിപ്പിക്കാന്‍ കഴി യുന്നു എന്നുളളത്‌ ചെറുകഥയുടെ മേന്മയാണ്‌. നോവലിലും നാടകത്തിലും പമേയത്തിന്റെ ആകര്‍ഷണിീയതയക്കു മാറ്റകുട്ടുന്നതിനായി പല അലങ്കാര ഘടകങ്ങളും ചേര്‍ക്കേണ്ടി വരും. അതിനാല്‍ അനുഭവങ്ങളുടെ യഥാത്ഥാവി ഷ്കാരം പലപ്പോഴും അസംഭാവ്യമാകുന്നു. ഏകാഗ്രതയോടെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതും ചിന്തിപ്പിക്കുന്നതുമായ ചെറുകഥയില്‍ ജീവിതം മുഴുവന്‍ ചീത്രികതിക്കാന്‍ കഴിയുകയില്ല. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഭാഗം അല്ലെങ്കില്‍ പ്രസക്തമായ പില സംഭവങ്ങള്‍ മാശ്രമെ ആവിഷ്കരിക്കാന്‍ കഴിയൂ. നോവലിലും നാടകത്തിലും സംഭവങ്ങള്‍ക്കും കഥാപാശ്രങ്ങള്‍ക്കും ശ്രമ മായ വികാസമുണ്ട്‌. (പധാന്രമേയത്തിന്റെ ഭുതഭാവിവര്‍ത്തമാനകാലങ്ങള്‍ ഈ സാഹിത്യരുപങ്ങളില്‍ ചിര്രികരിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഒറ്റയിരുപ്പില്‍ ഏകാഗ്രതയോടെ വായന പൂര്‍ത്തികരിക്കുക ഒരു സാധാരണ ആന്പാദകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്‌. ഏന്നാല്‍ സ്ഥലകാല വിക്ഷണകോണുകള്‍ ഏകമാക്കി ഡ്വനിസാന്രതയോടെ സ്ൃഷ്ടികൊളജളുന്ന കഥ ആസ്വാദകനു തൃപ്തികരമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. മാത്രമല്ല, 21 കഥയുടെ മറ്റു ഭാഗങ്ങള്‍ ഭാവനയ്ക്കനുസരിച്ച്‌ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകനു ലഭിക്കുകയും ചെയ്യുന്നു. 1.2.1 കഥാരുപങ്ങള്‍ - ലോകചരിത്രം ഏ.ഡി.40ല്‍ ഉണ്ടായ ഗ്രീക്ക്‌ കൃതിയുടെ ലാറ്റിന്‍ വിവര്‍ത്തനത്തിലുടെ യാഞ്‌ പാശ്ചാതൃരാജ്യങ്ങളില്‍ ജീവിതതത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട്‌ കഥകള്‍ പ്രച രിക്കാന്‍ തുടങ്ങിയത്‌. ഈജിപ്ഷ്യന്‍ മരുഭുമികളിലെ സന്യാസിമാരുടെ ദിവ്യ ത്വതത്ത തെളിയിക്കുന്ന കഥകളാണ്‌ ഇതിലെ ഉളളടക്കം. റോമില്‍ നിന്നും സന്യാസിമാര്‍ കൊണ്ടുവന്ന മതപരമായ സാഹിത്ൃത്തിന്‌ ഇംഗ്ലിഷ്‌ പുരോഹി തന്മാര്‍ ഉണ്ടാക്കിയ വിവര്‍ത്തനത്തിലാണ്‌ ഇംഗ്ലീഷ്‌ ചെറുകഥയുടെ പ്രാചീന രുപം വ്യക്തമാകുന്നത്‌. ഗുണപാഠകഥകളിലുടെ ആത്മിയമുല്യങ്ങള്‍ കൈമാ റുന്ന ഇത്തരം കഥകളെ പാരബിള്‍ സ്രലലാില്‍ എന്നാണ്‌ പറയുന്നത്‌. ജോസഫ്‌ കോണാര്‍ഡിന്റെ (Joseph Conard) Heart of Darkness, മയറിസ്‌ ലാമിന്റെ (Mourice Lamm) Life After Death എന്നിവ പാരബിളിന്‌ ഉദാഹരണങ്ങളാണ്‌. ഇവയില്‍ത്തന്തെ കഥാപാത്രങ്ങള്‍ പക്ഷിമ്ൃഗാദികളായാൽല്‍ അത്തരം കഥകളെ ഫേബിള്‍ (കില) എന്നു വിളിക്കുന്നു. ഉദാഹരണത്തിന്‌ ഏലി ലാന്‍ഡ്സിന്റെ (Eh Lands) The monaster in the ഴoods. പുരോഹിതന്മാര്‍ മതപാറഠങ്ങള്‍ പഠി പിക്കാന്‍ ഉപയോഗിക്കുന്ന കഥകള്‍ക്ക്‌ പൊതുവെ നല്കിയിരിക്കുന്ന പേരാണ്‌ എകസംപ്ല (യേസ്നിധസു. അത്‌ പാരബിളിനോടു ബന്ധപ്പെട്ടു കിടക്കുന്നതാണ്‌. മദ്ധ്യൃകാലങ്ങളില്‍ പാത്ചാതൃഭാഷകളില്‍ കാല്പനിക കഥകള്‍ രുപമെടുക്കു കയുണ്ടായി. ലളിതമായ ഇതിവൃത്തം ഏകാ്ഗതയോടെ കൈകാര്യം ചെയ്യുന്ന തരത്തിലുളള കഥകളെ “ലെ (ചു എന്നു പറയുന്നു. അതിനുദാഹരണമാണ്‌ 22 പ്നബി ലെയുടെ (Paubt Lar) The Story of Giant Python. മദ്ധൃകാലങ്ങളില്‍ ഫാന്‍സില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു കഥാരുപമാണ്‌ ഫേബ്ബിയോ ( {able പദ്യ ത്തിലെഴുതുന്ന ഒരു തമാശക്കഥയാണത്‌. യാങ്കി ടൌബറിന്റെ (Tanks Tauber) The Cat അത്തരത്തിലുളള കഥകള്‍ക്ക്‌ ഉദാഹരണമാണ്‌. 19 -0ം നൂറ്റാണ്ടിന്റെ ്രഗമാര്‍ദ്ധത്തില്‍ ജിവിച്ചിരുന്ന വാഷിങ്ടണ്‍ ഇര്‍വിങ്‌ (Washington ing), ഹാത്തോണ്‍ (att), എഡ്ഗര്‍ അല്ലന്‍പോ (Edgar Alan Pറല) എന്നീ അമേരിക്കന്‍ കാഥികരാണ്‌ ചെറുകഥയ്ക്ക്‌ പുതിയ രൂപ ഭാവങ്ങള്‍ നല്കിയവര്‍. ഒരു പ്രത്യേക സാഹചര്യത്തെ കഥയ്ക്കു വിഷയമാ ക്കിയ ഹാത്തോണിന്റെ കഥകളാണ്‌ ദി ഗ്രെയ്റ്റ്‌ സ്റ്റോണ്‍ ഫെയ്സ്‌ (The Great stone Face), അംബീഷ്യനസ്‌ ഗയ്‌ (Ambitious (es), ദി ബര്‍ത്ത്‌ മാര്‍ക്ക്‌ (The Birth Mark) തുടങ്ങിയവ. അദ്ദേഹം ജീവിതാനുഭവങ്ങളെ കഥയാക്കി മാറ്റി. അല്ലന്‍പോയുടെ ഭാവനയില്‍ ജര്‍മ്മന്‍ റൊമാന്റിസിസവും സ്വാധീനം ചെലു ത്തിയിരുന്നു. അല്ലന്‍പോ ഉറച്ച കലാരൂപം നല്കിയ ചെറുകഥയ്ക്ക്‌ മാറ്റം വന്നത്‌ പിന്നീട മോപ്പസാങിന്റെയും ചെഖോവിന്റെയും കാലഘടുത്തിലാണ്‌. അമേരിക്കയില്‍ ചെ്റുകഥയ്ക്കു പ്രാധാനം നല്കിയത്‌ ബ്രറ്റ്‌ ഹാര്‍ട്ടെ യാണ്‌. (Bret Hae) (പാദേശിക ജീവിതചി്രണപരങ്ങളായ കഥകളുടെ ഉപ ജ്ഞാതാവാണ്‌ അദ്ദേഹം. മനുഷ്യമനസ്സിന്റെ പ്രിത്രകാരനായേ ഹെന്‍ട്രി ജെയിം alow (Henry James) Maoma0w കഥകള്‍ക്ക്‌ ആസ്വാദകര്‍ കുറവായിരുന്നു. ഉദാഹരണത്തിന്‌ ദി റിയല്‍ oled (The Real Thing), a acansem ജഓാഫ്‌ ദ ad (The Madonna of the Future) എന്നിവ. അമേരിക്കന്‍ ജനതയുടെ ജീവിതത്തോട്‌ ചെറുകഥയെ ബന്ധപ്പെടുത്തിയത്‌ ഷെര്‍വുഡ്‌ ആന്‍ഡേഴ്സ 23 നാണ്‌ ്രലwood Andeലrടറനn). പുതിയതായി അമേരിക്കന്‍ പാരമ്പര്യം സ്യഷ്ടി ചത്‌ Soodleseaiwjo (Hemingway) GonsamMojo (Folklore) സരോയനു (Saroyan) moan. (ANOD ALIA LOOOW MIGLMJo ജര്‍മ്മന്‍കാരനായ കാഫ്കെയും ചെറു കഥാസാഹിത്യത്തില്‍ പുതിയ മാറ്റങ്ങള്‍ സ്ുഷ്ടിച്ചവരാണ്‌. ആസ്വാദകര്‍ക്കു കൈമാറുവാന്‍തക്ക ഒരു കഥാവസ്തു ഉണ്ടാകണമെന്ന നിര്‍ബന്ധം ഉളളവരാ യിരുന്നു മോപ്പസാങ്‌ (Moupassant), qypioadcvend (Stevenson), കിച്ലിംഗ്‌ (Kipling), ഒ ഹെന്റി (0 ny) തുടങ്ങിയവര്‍. ടാം നൂറ്റാണ്ടിന്റെ (പാരംഭത്തില്‍തന്നെ റഷ്യയിലും (ഫാന്‍സിലും കഥയെ മനുഷ്യജീവിതവുമായി അടുച്ചിച്ചു. (ഫാന്‍സില്‍ ഫ്ളോബവറിന്റെ (ിauരലനt) ശിഷ്യനായി മോപ്പസാങും റഷ്യയില്‍ ചെഖപ്വോവും (Chekhov) രംഗത്തു വന്നതോടെ ചെറുകഥയുടെ ചരിശ്രത്തിലെ പ്രധാനകാലഘട്ടമായി. ഉചപഖോവ്‌ റിയലിസത്തിന്റെയും ഇംപഷണിസത്തിന്റെയും പ്രതിനിധിയാണ്‌. കഥ ജീവിതത്തിലെപോലെ തന്നെയാകണം എന്നു ചെഖോവിനു നിബേന്ധ മുണ്ട്‌. ജെയിംസ്ജോയ്സും ഫ്ളാഹര്‍ട്ടിയും (വിമു) ഓ ഫാളിനും 0 Pallon) കഥാസാഹിതൃത്തെ വികസിപ്പിച്ച ഐറിഷ്‌ കഥാകാരന്മാരില്‍ ധാ നികളാണ്‌. 12,2 കഥയുടെ വികാസം - ഇന്തയന്‍ ചരിശ്രം ഇന്ത്യന്‍ സാഹിത്യത്തിലെ പ്രാചിീനകഥകള്‍ ജാതകകഥകള്‍ ആണ്‌. ഭാരതീയവേദസാഹിതൃത്തില്‍ നിതിപാഠം പകര്‍ന്നു നല്കാന്‍ പക്ഷിമൃഗാദി കരളുക്കൊണ്ട്‌ സംസാരിപ്പിക്കുന്നതരം കഥകള്‍ ഉണ്ട്‌. മഹാഭാരതത്തിലെ കഥാ 24 പാത്രങ്ങള്‍ തത്ത്വബോധനത്തിന്‌ പെടുന്നു ഗ്രഹിക്കുവാന്‍ ജന്തുകഥകള്‍ പറ യാറുണ്ട്‌. ആ പരേമ്പരൃത്തില്‍നിന്നാണ്‌ പഞ്ചതന്ത്രം കഥകള്‍ രുപപ്പെട്ടതെന്നു പറയുന്നു. ഉപനിഷത്കഥകളിലും ജാതകക്ഥകളിലും ധര്‍മ്മോപദേശവും പഞ്ച തന്ത്രം കഥകളില്‍ ഭരണതന്ത്ബോധനവുമാണ്‌ പ്രധാന ലക്ഷ്യം. ബി.സി. 4ാം നുറ്റാണ്ടില്‍ ബോധിസത്വൻ ധര്‍മ്മോപദേശവേളകളില്‍ പുര്‍വ്വകാലാവതാരകഥകള്‍ വിവരിക്കുന്ന തരത്തിലാണ്‌ ജാതകക്ഥകളുടെ രചന. ഏ.ഡി.4ാം നുറ്റാണ്ടില്‍ ജീവിച്ചിരുന്നതായി പണ്ഡിതന്മാര്‍ പൊതുവേ അംഗികരിച്ചിട്ടുളള ഗുണാഡ്യന്റെ ബ്ൃഹല്‍ക്കഥാ പരമ്പരയും വിക്രമാദിത്യനോട വേതാളം പറയുന്ന കഥകളുടെ സമാഹാരമായ യവേതാളചഞ്ചവിാശത്യും തുടര്‍ച്ചയായി അഭിസരണത്തിനൊരുങ്ങുന്ന യജമാനപത്നിയോടു തത്ത പറ യുന്ന എഴുപതു കഥകളുടെ സമാഹാരമായ ശുകനസച്തതിയും ഇന്ദ്രന്‍ വിക്ര മാദിതൃനു നല്‍കിയ സിംഹാസനത്തില്‍ കയറിയിരിക്കുവാന്‍ ചെല്ലുന്ന ഭോജ നോട്‌ പാര്‍വ്ൃതിശപ്തരായ സാലഭഞ്ജികകളായിച്ചമഞ്ഞ കന്യകകള്‍ വിക്ര മാദിതൃമാഹാത്മ്ൃത്തെ ആസ്പദമാക്കി പറയുന്ന വികകമാദിത്യു ചരിതവും ദണണ്‍്ഡിയുടെ ദശകുമാരചരിതവും ആദ്യകാല ഭാരതീയ സാഹിത്യത്തെ സന്ധു ഷ്ടമാക്കിയ കൃതികളാണ്‌. ഓരോ ഭാഷയ്ക്കും കഥാപാരമ്പര്യം ഉണ്ടായിരുന്നു. ഗദ്യം അധികം വിക സിക്കാത്ത ഭാഷകളില്‍ പദ്യതുപത്തിലാണ്‌ കഥകള്‍ ഉണ്ടായത്‌. അപഭ്രംശ ത്തിലെ ജൈനതിര്‍ത്ഥങ്കരെക്കെറിച്ചുളള ചരിതകാവ്യങ്ങള്‍, നാടോടിക്കഥ കള്‍ക്കിടയില്‍ ഗദ്യകഥകളും ഗാഥകള്‍ എന്നറിയപ്പെട്ട പദൃകഥകളും ഉണ്ടായി രുന്നു. ആസ്താമിയില്‍ ബുരുഞ്ചികള്‍ എന്നറിയപ്പെട്ട പഴയസാഹിതൃൃരൂപത്തി 25 ലാണ്‌ ചെറുകഥയുടെ വേരുകള്‍. ബാംഗ്ലയില്‍ ചര്യാഗീതികളില്‍. മറാത്തിയില്‍ വീരഗാഥകളും ആഖ്യാനങ്ങളും മഹാനുഭവസന്യാസികളുടെ ഗദ്യവും വരെ ഈ പാരമ്പര്യം പോകുന്നു. അറബിക്കഥകള്‍ പോലെ അയഞ്ഞ ഘടനയുള്ള ഷെഹര്‍സാദയാണ്‌ കഥകള്‍ക്കു തുടര്‍ച്ച നല്കുന്നത്‌. തുടര്‍സ്രമ്പദായമാണ്‌ അവയില്‍ പലപ്പോഴും കാണുന്നത്‌. ആസ്സാമില്‍ 2ോം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗ്രാമീണസാമുഹ്ൃജിീവിതം ്തിഫലിപ്പിക്കുന്ന കഥകളുമായി രംഗത്തെത്തിയവരാണ്‌ ലക്ഷ്മീനാഥ്‌ ബൈെസ്ബറുവാ, നാഗേന്ഭനരായണന്‍ ചനാധരി, ശരത്‌ ചന്ദ്രഗോന്ധാമി തുട ങ്ങിയവര്‍. ലക്ഷ്മികാന്‌ ഫുക്കന്റെ മഹിമാമയി പോലുള്ള കഥകള്‍ മധ്യമ വര്‍ഗ്ഗത്തിന്റെ ആശങ്കകളും ദൈന്യങ്ങളും നമ്മേബോധവും അനുതാപവും കലര്‍ത്തി അവതരിപ്പിച്ചിട്ടുളളതാണ്‌. 93൦-34 കാലത്ത്‌ സ്ര്രീവിമോചനത്തില്‍ ന്നുന്ന കഥകള്‍ രചിച്ചത്‌ ലക്ഷ്മീധര്‍ ശര്‍മ്മയാണ്‌. ഈ പൈത്യകം പിന്നീട്‌ ബീണാ ബറുവാ, രാമാദാസ്‌, ഇന്ദിരാഗോന്വാമി തുടങ്ങിയവര്‍ വികസിപ്പിച്ചെ ടുത്തു. ത്രൈലോക്ൃനാഥ്‌ ഗോസ്വാമി സമൂഹനിീതിയെ ചോദ്യം ചെയ്യുന്ന ശക്ത മായ കഥകള്‍ എഴുതി. സയദ്‌ അബ്ദുള്‍ മാലിക മനോവിജ്ഞാന്ീയത്തിന്റെ അംശങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തി. ദീനാനാഥ്‌ ശര്‍മ്മ വിവാഹ ബാഹ്യ്രപണയം പ്മേയമാക്കി. ഹേമെന്‍ ബോര്‍ഗോഹൈന്‍ ലലംഗീകത മനോഹരമായി കൈകാര്യം ചെയ്തു. സാരാനാഥ്‌ സൈകീയ ജീര്‍ണ്ണസമുഹത്തെ പരിഹസി ക്കുന്നു. മഹിംബോറ, ഭബെന്‍ സൈകിയ, ലക്ഷമീനാഥ്‌ ബോറ, അതുലാനന്‍ ദഗാസ്വവാമി, മനോജ്കുമാര്‍ ഗോസ്വാമി തുടങ്ങിയവര്‍ കഥയെ ആധുനികരിച്ച്‌ സമൃദ്ധമാക്കി കൊണ്ടിതിക്കുന്നു. 26 ബംഗാളിസാഹിതൃത്തില്‍ ചെറുകഥയുടെ മുഖ്യശില്പി രവിന്രനാഥ ടാഗോറാണ്‌. ശരത്ച്ചനുചാറ്റാര്‍ജിയും താരാശങ്കര്‍ -ബിഭൂതി-മനേക ബാനാര്‍ജിയും ബംഗാളി ചെറുകഥാമണ്ഡലത്തെ പുഷ്ടിപ്പെടുത്തിയവരാണ്‌. പുര്‍ണ്ണചന്ദ്രയും സ്വര്‍ണ്ണകുമാരിടെവിയും നാഗേന്ദ്രനാഥ്‌ ഗുപ്തയും കഥയ്ക്കു തുടക്കമിട്ടുവരില്‍ പ്രധാനികളാണ്‌. അനുവാചകനെ ഒരുക്കാതെ പെടുന്നുളള തുടക്കം, നിസ്പാരമെന്നു തോന്നുന്ന സംഭവം, മുഴുക്കഥയ്ക്കു പകരം ജീവിത ത്തിന്റെ മിന്നലാട്ടങ്ങള്‍ ഇവയെല്ലാം രവീന്ദ്രനാഥ്‌ ടാഗോറിന്റെ കഥാപ്രപഞ്ച ത്തിന്റെ ്രത്യേകതകളാണ്‌. പോസ്റ്റ്‌ മാസ്റ്ററില്‍ തുടങ്ങി അമ്പതു വര്‍ഷത്തി നിടെ നൂറ്‌ കഥകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട. ലളിതവും സങ്കീര്‍ണ്ണവും ആഖ്യാന്രപധാനവും ഭാവര്രധാനവുമായ ആ കഥകളില്‍ പ്രകൃതിയും മനു ഷനും ച്രഭുക്കളും കര്‍ഷകരും നിറഞ്ഞുനിന്നിരുന്നു. പ്രേമേന്ദ്രമി്രയും ജഗദീഷ്‌ ഗുപ്തയും AQ ഉള്‍പ്പെട്ട കല്ലോല്‍ ഗ്രൂപ്‌ ഒപ്പം മാണിക ബന്ദോപധ്യായ്‌, താരാശങ്കര്‍ ബാനാര്‍ജി, ബിഭൂതിഭൂഷൺ എന്നീ നോവലിസ്റ്റുകള്‍, പരശുറാം, ബനഫുല്‍ തുടങ്ങിയവര്‍ കഥയെ പരിപോഷിപ്പി ചുവരാണ്‌. നരേന്ദ്രനാഥ്‌ മി്ര്യും മഹാശ്വേതാദേവിയും സമരേഷ്‌ ബസുവും ബിമല്‍കുമാറും തുടര്‍ന്നുവന്ന ആധുനികരും കഥയുടെ രുപഭാവങ്ങള്‍ക്ക്‌ മാറ്റം വരുത്തിയവരാണ്‌. ചിലപ്പോള്‍ സംഭവങ്ങള്‍, മറ്റു ചിലപ്പോള്‍ മാനസികാവ സ്ഥകള്‍ എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങള്‍ കഥാതന്തുവിനെ വികസ്ദിച്ചിച്ചു. രാംകുമാര്‍ മുതല്‍ സോഹറാബ്‌ ഹുസൈന്‍ വരെയുളള എഴുത്തുകാരിലുടെ കഥ സൈബര്‍ കാലത്തിലേക്കു കടന്നിരിക്കുന്നു. 27 ഗുജറാത്തില്‍ ഴാവേര്‍ചനദ്‌ മേഘാനിയിലും പന്തലാൽ പട്ടേലിലും പുനിലാല്‍ മോഡിയിലും ജയന്ത്‌ ഖ്രതിയിലുംകുടി കഥ റിയലിസത്തിന്റെ പാത യിലൂടെ മുന്നേറിയെങ്കില്‍, സുരേഷ ജോഷിമുതല്‍ കഥ ആധുനികതയുടെ വഴിത്താരയിലൂടെ മുന്നേറി. വര്‍ഷ അദാല്ജ, ഹിമാന്‍ഷി ശേലാത്‌, ധിരുബെന്‍ പട്ടേല്‍ തുടങ്ങിയ എഴുത്തുകാരികളും ജയന്ത്‌ പാര്‍മര്‍, ജോസഫ്‌ മക്വാന്‍, ഹരീഷ്‌ മംഗലം തുടങ്ങിയ ദളിത്‌ കഥാകായന്മാരും കൂടി ചെറുകഥകളില്‍ കീഴാള ജീവിതസ്പന്നങ്ങളെക്കുടി അടയാളപെടുത്തുവാന്‍ തുടങ്ങി. ഹിന്ദിയില്‍ പ്രേമച൯ന്‍ ആരംഭിച്ച വിമര്‍ശനാത്മക റിയലിസം മോഹന്‍ രാകേഷ്‌, രാജേശ്ര യാദവ്‌, കമലെശ്വര്‍ തുടങ്ങിയവരിലൂടെ വികസിതമായി. ഉദയ്ര്രകാള്‍ തന്റെ സൃഷ്ടികളില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു രൂപം കൊടുത്തു. മൃണാള്‍ പാണ്ടേ, മ്ൃദുലാഗാര്‍ഗ്‌, ഗിതാജ്ഞലിശ്രീ എന്നിവര്‍ സ്ത്രീകഥകള്‍ പ്രമേയമായി സ്വികരിച്ചു എഴുതുവാന്‍ തുടങ്ങി. അജയ്‌ നവാരിയ ദളിത്‌ സാഹിത്യത്തിനു പ്രാധാന്യം നല്കി. അബ്ദുള്‍ ബിസ്മില്ലായുടെ കഥ കള്‍ വര്‍ഗ്ഗീയതയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌. മറാത്തിയില്‍ എച്ച്‌.എന്‍.ആപ്തെ, വി.എസ്‌.ഗുജോര്‍, എന്‍.എസ്‌.ഫാ കെ, വി.എസ്‌.ഖാണ്ടെക്കര്‍, പി.കെ.ആത്രേ തുടങ്ങിയവര്‍ ആരഭിച്ച കഥാ കഥനരിതികള്‍ക്കു ടക്ടല്‍, ഡി.ബി.മൊകാഷി, ഗംഗാധര്‍ ഗാഡ്ഗില്‍, അരവിന്‍ ഗോഖലെ, വെങ്കിടേഷമടഗുല്‍കര്‍ എന്നിവരുടെ ആഗമനത്തോടെ പരിവര്‍ത്തനം സംഭവിച്ചു. ബാഹ്യസംഭവങ്ങളേക്കാള്‍ ആന്തരികചലനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു. ജി.എ.കുല്‍ക്കര്‍ണിയുടെ വരവോടെ മറാത്തി ചെറുകഥ ഉയരങ്ങ ളിലെത്തി. 1966 കളില്‍ ജയന്ത്‌ ദാല്‍വി, ദിലീപ്‌ ചിത്രേ എന്നിവര്‍ ആധുനിക 28 പ്രിക്ഷണങ്ങളിലേപ്പെട്ടു. ബാബ്ുറാവു ബാഗുല്‍, ദയാ പവാര്‍, അര്‍ജുന്‍ ഡാംഗ്ലെ, അന്നഭാവ്‌ സാത്തെ, കേശവ്‌ മേഷ്റാം തുടങ്ങിയവര്‍ അംബേദ്കര്‍ ചിന്തയുടെയും ദളിത്‌ പാന്തര്‍ പ്രസ്ഥാനത്തിന്റെയും സ്വാധീനത്തില്‍ ശക്ത മായ ദളിത്‌ ആഖ്യാനങ്ങള്‍ നടത്തി. സ്ത്രിയുടെ ശരീരവും മനസ്സും സാമുഹ്യ വിമോചനവും പ്രമേയമാക്കിയവരില്‍ പ്രധാനികളാണ്‌ ഗാരി ദേശ്പാണ്ഡേ, ആഷാബാഗെ, വസുധാ പാട്ടില്‍, വിജയാ താജാധ്യക്ഷ, കമൽ ദേശായി, ആശാ കര്‍ദലേ എന്നിവര്‍. ഒറിയയില്‍ ആദ്യത്തെ ആധാനികക്ഥാകൃത്തായി ഫകീര്‍ മോഹന്‍ സേനാപതി അറിയപ്പെടുന്നു. 1898ല്‍ അദ്ദേഹം രചിച്ച രേബതിയാണ്‌ ആദ്യത്ത ലക്ഷണമൊത്ത ചെറുകഥ. കഥ മാറ്റങ്ങള്‍ക്കു വിധേയമായത്‌, കാളിന്ദീചരന്‍ പാണിഗ്രാഹി, ഗോപിനാഥ്‌ മോഹന്തി, ശന്തനു ആചാര്യ, നീലമണി സാഹു, മനോജ്ദാസ്‌ തുടങ്ങിയവരിലുടെയാണ്‌. പാശ്വാത്യസാഹിതൃകാരന്മാരുടെ സ്പാധീനം ഇവരുടെയെല്ലാം കഥകളില്‍ കാണാം. ഹരിപ്രസാദ്‌ യാദവ്‌, രബി പടനായിക, ചന്ദ്രശേഖര്‍ രഥ്‌ തുടങ്ങിയവതിലുടെ കഥ വികസിതമായി. സ്ത്രീക ഗകളുടെ ആഖ്യാതാക്കളായി അറിയപ്പെടുന്നത്‌ പ്രതിഭാ റോയ്‌, യശോധരാ മിശ്ര, പരമിതാ സത്പതി എന്നിവരാണ്‌. ടോഗ്രയിലും കാള്‍മീതരിലെയും ചെറുകഥ ആരംഭിക്കുന്നത്‌ ഇന്ത സ്വത ന്തമാകുന്നതോടൊപ്പമാണ്‌. ദീനാനാഥ്‌ നദീം, മൊഹമ്മദ്‌ റേഷന്‍, അഖ്തര്‍ മൊഹയുദ്ദീന്‍, അമീന്‍ കാമില്‍, ജി.ആര്‍.സന്തോഷ്‌, ഗുല്‍ഷന്‍ മജീദ്‌, ഇകബാല്‍ ഫഹീം എന്നിവര്‍ കാള്‍മീരി കഥയെ ജനകീയമാക്കിയവരാണ്‌. മദന്‍ മോഹന്‍ ശര്‍മ്മ, വേദരാഹി, ഓം ഗോസ്വാമി മനോജ്‌, ബന്ധുശര്‍മ്മ എന്നിവര്‍ ടോഗ്രി 29 കഥയ്ക്കു ഭിന്നഭാവങ്ങള്‍ പ്രദാനം ചെയ്തവരാണ്‌. നാനാക്ക്‌ സിങ്ങും മറ്റും പഞ്ചാബി കഥയ്ക്കു തുടക്കം കുറിക്കുന്നുണ്ടെ ങ്കിലും സ്വന്തം ശൈലിയും രീതിയും കണ്ടെത്തി മുന്നോട്ടു നയിച്ചതു കെ. എസ്‌.ദുഗ്ൃല്‍, സന്ത്സിംഗ്‌ ശേഖോന്‍, മൊഹീന്ദര്‍ സിംഗ്‌ സര്‍ണ, ദേവിന്ദര്‍ സത്യാര്‍ത്ഥി, കുല്‍വന്ത്‌ സിംഗ്‌ വിര്‍ക്ക്‌, ഗുര്‍ചരന്‍ സിംഗ്‌ തുടങ്ങിയവരാണ്‌. അമ്ൃതാപ്രിതം, ദിലീപ്‌ കോര്‍ തിവാണ എന്നിവര്‍ രംഗത്തു വന്നതോടെ കഥാ പഠരമ്പര്യം ശക്തമായി. അജിത്കനര്‍ അതിനു ഒരു രാഷ്ട്രിയമാനം നല്കി. ഉറുദു ചെറുകഥയില്‍ അന്ഗാരെ എന്ന സമാഹാരമാണ്‌ പുതിയ വഴി ത്തിരിവുണ്ടാക്കിയത്‌. യൂറോപ്പിലെ പല ;പസ്ഥാനങ്ങളും ആസ്വാദകര്‍ക്കു പരിച്യപ്പെടുത്തിയത്‌ അഹമര്‍ ആലി, സജ്ജറ സഹര്‍ര്‍ തുടങ്ങിയവരുടെ കഥക മായിരുന്നു. കഥയിലേക്ക്‌ ഒരു വിപ്ലവകാലം കൊണ്ടു വന്നത്‌ ഉപ്രന്ദനാഥ്‌, അഷ്ക്ക്‌, ഇസ്മത്‌ ചുഗ്തായ്‌, കൃഷന്‍ ചന്ദര്‍ തുടങ്ങിയവരുടെ കഥകളായി രുന്നു. സുഘടിതമയേ മനുഷ്യാഖ്യാനങ്ങളെ ചെറുകഥയിലേക്കു കൊണ്ടു വന്ന വരില്‍ ്രധാനികളാണ്‌ അന്‍വര്‍ഖാന്‍, ദേവീന്ദര്‍ ഇസ്സര്‍, അബ്ദു സമദ്‌, സയദ്‌ മുഹമ്മദ്‌ അശ്രഫ്‌ എന്നിവര്‍. ദക്ഷിണഭാരതത്തില്‍ ചെറുക്ഥയ്ക്ക്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. കന്നടയില്‍ സന്ന കതെ മാസ്തി വെങ്കടേഷ അയ്യങ്കാര്‍ ആണ കഥയ്ക്കു തുടക്കം കുറിച്ചത്‌. മനോവിശകലനം, ഭാവഗിതാത്മകത, വാമൊഴിയുടെ ഉപയോഗം മുതലായവയായിരുന്നു കാല്‍പ്പനിക (പസ്ഥാനത്തിലെ കഥാസവിശേഷതകള്‍. നിരഞ്ജന, ഏ.എന്‍.കൃഷ്ണറാവു എന്നിവര്‍ പുരോഗമനവാദികളായിരുന്നു. അനന്തമൂര്‍ത്തി, യശ്വന്ത്‌ ചിത്താള്‍, പി.ലങ്കേഷ്‌ എന്നവര്‍ ആധുനിക്രസ്ഥാന 30 ത്തിനു തുടക്കം കുറിച്ചു. അവര്‍ ക്ഥയെക്കുറിച്ചുളള സങ്കല്പം തന്നെ മാറ്റി ക്കുറിച്ചു. നങ്കിര്‍ണ്ണതയോടു കലഹിച്ചു ലളിതമായ കഥകളിലേക്കു തിരിച്ചു വന്നവരില്‍ പൂര്‍ണുചന്ദ്തേജന്വിയെപ്പോലെയുള്ളവരും പെടും. ദേവന്ദൂര്‍ മഹാ ദേവിയും സിദ്ദലിംഗയ്യയും മറ്റും ദളിത്കഥകള്‍ക്കു തുടക്കം കുറിച്ചവരാണ്‌. നടരാജഹുലിയാര്‍ ഈ പ്രസ്ഥാനങ്ങളുടെയെല്ലാം തുടര്‍ച്ചക്കാരനാണ്‌. തമിഴില്‍ കുളത്തുങ്കഞ്മര അരശുമരം എന്ന കഥ വിവേകബോധിനി ആനു കാലികത്തില്‍ ട്ടല്‍ പ്രസിദ്ധികരിക്കപ്പെട്ടു. (പസിദ്ധകവിയായ സുബ്രഹണ്യ ഭാരതിയുടെ കാത്മാമഞ്ഞ്‌ എന്ന ചെറുക്ഥ രചനാശില്പത്തിന്റെ ഭ്രദതകൊണ്ട്‌ ആകര്‍ഷകമായി. വി.വി.എസ്‌.അയ്യരുടെ മങ്യാാര്‍ കരശ്തീയില്‍ കാതല്‍) എന്ന കഥ പ്രശസ്തമാണ്‌. കല്‍ക്കി.ആര്‍.കൃഷ്ണമുര്‍ത്തി, സി.രാജഗോപാലാ ചാരി, നാരണ ദുരൈ കണ്ണന്‍ എന്നിവര്‍ ആദ്യകാല തമിഴ്‌ കഥാക്യത്തുക്കളില്‍ പ്മുഖരാണ്‌. പുതുമൈപ്പത്ത്‌, മൌനി, ലാ.സാ.രാമാമ്ൃതം, ശി.ശു.ചെല്ലപ്പ, കാ. നാ.സു., അളഗിരിമ്പവ്വാമി, ടി.സി. രഘുനാഥന്‍, ജയകാന്തന്‍, സുന്ദരരാമസ്വ«വാമി എന്നിവരിലൂടെ ചെറുകഥാമണ്ഡലം വികസിതമായി. അശോകമിത്രൻ, പൂമ ണി, നഞ്ഞിലാടന്‍, പ്രപഞ്ചന്‍, നാ.മുത്തുമ്പാമി, ദിലീപ്കുമാര്‍, സാ.കന്തമ്പാ മി, ഇന്ദിരപോര്‍ത്ഥസാരഥി, വന്നടാസന്‍, സുജാത, ഗോപീക്യഷണന്‍ തുടങ്ങി യവര്‍ തമിഴ്കഥയെ നവീകരിച്ചു കൊണ്ട്‌ രംഗത്തെത്തി. ചോ.ധര്‍മ്മന്‍ ദളിത്‌ സാഹിതൃത്തിനു ജീവനേകി. തെലുങ്കില്‍ ഗുരജാടാ അപ്പാറാവുവില്‍നിന്ന്‌ ചെറുകഥാ്രസ്ഥാനം വളരു വാന്‍ തുടങ്ങി, വിശ്വനാഥസത്യനാരായണ്‌, എസ്‌.രപ്താപറെഡ്ഡി, കുടുംബ റാവു, ഗോപീചന്ദ്‌, ബുച്ചിബാബു, സോമയാജലു, ബലിവാഡ കാന്തറാവു തുട 31 ങ്ങിയവരിലുടെ ചെറുകഥ ഭിന്നജിവിതതലങ്ങളെ സ്പര്‍ശിച്ചു കൊണ്ടു മുന്നേറി. മുനിപ്ളള രാജു, പി.പത്മരാജു, രചകൊണ്ട വിശ്വനാഥ ശാസ്തി, ആര്‍.എസ്‌. സുദര്‍ശേനം, മധുരാന്തകം രാജാ റാവു തുടങ്ങിയവര്‍ പുരോഗമനപരമായ കാഴ്ച പാടിലുടെ മുന്നേറിയവരാണ്‌. സ്ത്രീ എഴുത്തുകാരും തെലുങ്കാനയില്‍ ധാരാള മുണ്ടായിരുന്നു. വാസിറെഡ്ഡു സീതാദേവി, വോള്‍ഗ, പി.ഭാനുമതി, രാജലക്ഷ്മി, മാലതി ചെണ്ടുര്‍ തുടങ്ങിയവര്‍ ്രശസ്തരായിരുന്നു. മൊഹമ്മദ്‌ ഖാദര്‍ ബാബു തെലുങ്കു കഥയുടെ വര്‍ത്തമാനകാല്രതിനിശിയാണ്‌. കാല്‍പ്പനികം, പുരോഗമനപരം, ആധുനികം എന്നീ ഘട്ടങ്ങളിലൂടെ വളര്‍ന്ന ഒരു കഥാപാരമ്പര്യം ഇന്ത്യന്‍സാഹിതൃത്തിനു അവകാശപ്പെടാം. ജീവി തപരിസരങ്ങളിലെ യാഥഗാര്‍ത്ഥുത്തെ ആവിഷകരിച്ച്‌, അനീതിയെ വെല്ലുവി ളിച്ചു, അധികാരത്തെ അപനിര്‍മ്മിച്ച്‌, വുതൃസ്ത ആഖ്യാനങ്ങളിലൂടെ ചെറു കഥ മുന്നേറുന്നു. 1,3 ആത്മസത്താസ്വാശധിനതാഘടകങ്ങള്‍ സാഹിത്യനിര്‍മ്മാണത്തില്‍ സ്ഥലകാലക്രിയൈക്ൃമെന്നത ഒഴിച്ചു കൂടാ നാവാത്തതാണ്‌. വ്യക്തിയും സമുഹവും ഇടപെടുന്ന ജീവിതസന്ദര്‍ഭങ്ങളെ കലയ്ക്കു ആധാരമാക്കി പരുവപ്പെടുത്തുന്നത്‌ ഈ മുന്നു ഘടകങ്ങളുടെ ഉചി തമായ സന്നിവേശനംകൊണ്ടാണ്‌. ഒരു വ്യക്തിയെ അറിയണമെങ്കില്‍ ആ വ്യക്തി ജീവിച്ചിരുന്ന സ്ഥലതെതെക്കുറിച്ചും കാലഘട്ടത്െക്കുറിച്ചും സമുഹ ത്തെക്കുറിച്ചും കഥകളുടെ രാഷ്ട്രീയത്തെക്കുറിച്ചും സ്പഷ്ടമായ ധാരണ ഉണ്ടാ കണം. സ്ഥലം, കാലം, സമുഹം, രാഷ്ട്രീയം എന്നിവ വ്യക്തിയുടെ ആത്മസ ത്തയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണെന്നു വ്യക്തമാണ്‌. ആ ഘടക 32 ങ്ങളെ കഥകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. 3% സ്ഥലം ജീവിതത്തിലെ ഒരു സംഭവമോ അനുഭവമോ ആയിരിക്കും കഥയ്ക്കു വിഷയിഭവിക്കുക. കഥാഘടനയെ രുപപ്പെടുത്തുന്നതില്‍ ഒരു ദ്രധാനഘടക മാണ്‌ സ്ഥലം. പ്രപഞ്ചത്തിന്റെ ഭാഗങ്ങളായ മനുഷ്യനും ജന്തുജാലങ്ങളും ഉള്‍പ്പെടുന്ന പ്രമേയങ്ങള്‍ കഥയ്ക്കു വിഷയീഭവിക്കുമ്പോള്‍ പശ്ചാത്തലമായി പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ഭാഗം നിലകൊളജുന്നു. അതൊരു ഗ്രാമമോ നഗരമോ ആയിരിക്കാം. ചിലപ്പോള്‍ പുഴയോ പര്‍വ്വത്ര്ദേശമോ ആകാം. ഏതു തന്നെയായാലും ക്രിയ നടക്കാന്‍ ഒതു സ്ഥലം അതൃന്താപേക്ഷിതമാണ്‌. സ്ഥലം ഇല്ലാതെ അവയ്ക്ക്‌ അസ്തിത്വമില്ല. ഓരോ സ്ഥലമനുസരിച്ചു ഭാഷയും സംസ്കാ രവും രീതികളും വൃത്യാനപ്പെടാം. ഓരോ ജീവിതത്തെയും ഏറ്റുവാങ്ങുന്ന സ്ഥലസാന്നിദ്ധ്യം ജീവിതത്തിന്റെ ഓരോ അണുവിലും കാണുവാന്‍ സാധി ക്കും. ഇ്രിയനിഗ്രഹണത്തിനും ബദ്ധികസങ്കല്പത്തിനുംമുമ്പ്‌ നിലനിലിക്കുന്ന ഒരു രൂപമാണ്‌ സ്ഥലം എനന ഇമ്മാനുവേല്‍ കാന്റ്‌ പറയുന്നു. ഇഗ്രിയനിഷ്ഠവും യുക്തൃധിഷ്ഠിതവുമായ ഭാതീകലോകം, ജന്ദ്രിയാതീതവും ഭനതികാതീതവു മായ ലോകംഎന്ന്‌ രണ്ട്‌ ലോകങ്ങളെ അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്‌. യഥാര്‍ത്ഥ സ്ഥലം ഈശ്വരന്റെ അപരിമേയതയ്ക്കു സമാനമാണ്‌ എന്ന്‌ (്ങ്ച്‌ ചിന്തകനായ ക്ലാര്‍ക്ക്‌ നിരീക്ഷിക്കുന്നു. ജോര്‍ജ്ജ്‌ ഹെഗലിന്റെ അഭിപ്രായത്തില്‍ സ്ഥലം കേവലത്തിന്റെ ബാഹ്യവല്‍്ക്കരണമാണ്‌. വൈവിധ്യമാര്‍ന്ന ഈ നിര്‍വ ചനങ്ങളിലൂടെ സ്ഥലം എന്ന പ്രതിഭാസത്തിന്റെ അമൂര്‍ത്തവും അവ്യക്തവു മായ അസ്തിത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇതിഹാസങ്ങളിലെയും നോവ 33 ലുകളിലെയും സ്ഥലകാലങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ ്രോണോടോപ്പ്‌ എന്ന ആശയം ബക്തിന്‍ അവതരിപ്പിക്കുന്നുണ്ട്‌. പാഠങ്ങളില്‍ (പ്തിനിധാനേം ചെയ്യ പ്പെട്ട കാലപരവും (tempor) സ്ഥലപരവുമായ (്ഇദവലി) ഗണങ്ങളുടെ ശരാ ശരിയും സ്വഭാവവും അനുസരിച്ചു പാഠങ്ങള്‍ അപഗ്രഥിക്കാനുളള ഒരു സംയു ക്തമാണിത്‌. “ സ്ഥലം എന്ന പദത്തിന്‌ വൃത്ൃസ്തമായ അര്‍ത്ഥങ്ങളാണ്‌ കാണുന്നത്‌. ശ്രീണ്ഠേശ്വരം ജി.പത്മനാഭപിളളയുടെ ശബ്ദതാരാവലിയില്‍ സ്ഥലത്തിന്‌ തറ, ജലശുമ്യമായ ഭുവിഭാഗം, ഉറച്ച നിലം, വര്‍ത്തിക്കുന്ന ദിക്ക്‌ എന്നിങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നു. ഇ.പി.നാരായണഭട്ടതിരിയുടെ സംസ്കൃതം മലയാളം നിഘണ്ടുവില്‍ കരപ്രദേശാ, ത്രം, തറ, വയത്‌ എന്നീ അര്‍ത്ഥങ്ങള്‍ സ്ഥലത്തിനു നല്‍കിയിരിക്കുന്നു. കേണല്‍ എന്‍.ബി.നായരുടെ മലയാളം തിസറോസ്‌ പദാന്വേഷണ ശബ്ദകോശത്തില്‍ സ്ഥലത്തിന്‌ ഗചദേശം, തറ, നിലം, ശര, പറമ്പ്‌, വയല്‍, കര്പദേശം, മണ്ണ്‌, ഭുമി എന്നീ അര്‍ത്ഥങ്ങളാണു ഉളത്‌. നിഘണ്ടുക്കള്‍ നലികുന്ന ഈ അര്‍ത്ഥങ്ങളില്‍ നിന്നും സ്ഥലത്തിന്‌ ഭൂമി യുടെ ഉപരിതലമെന്ന ഒരു ആശയതലം സാമാന്യവ്യവഹാരത്തില്‍ നിലവിലു ഉണ്ടന്നു മനസ്സിലാക്കാം. അനന്തവും ഇന്രിയാതീതവുമായ [പപഞ്ചവ്യാപ്തി യെന്ന മറ്റൊരാശയതലവും സ്ഥലത്തിനുണ്ട്‌. വസ്തുക്കളും സംഭവങ്ങളുമായി ബന്ധപ്പെടുത്തി സ്ഥലപരാമര്‍ശം നട ത്തുമ്പോള്‍ ഈ വസ്തുക്കളുടെയും സംഭവങ്ങളുടെയും സ്വഭാവം അവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിലേക്കു പകരുകയും അങ്ങനെ ആ സ്ഥലത്തിനു വ്യക്തിത്വം ലഭിക്കുകയും ചെയ്യുന്നു. ഓരോ സ്ഥലനാമവും ആ പേരുകൊണ്ടു പരാമർശി 34 ക്കുന്ന സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും വേര്‍തിരിച്ചു കാണിക്കുന്നു. ജീവിതത്തിന്റെ ആവിഷ്കാരമായ ചെറുകഥയിലെ ഓരോ സ്ഥലവും അനേകം വസ്തുക്കള്‍ കൊണ്ടും സംഭവങ്ങള്‍ കൊണ്ടും വുക്തിത്വവലക്കരിക്കപ്പെട്ടതാണ്‌. മനുഷ്യജീവിതത്തില്‍ സ്ഥലനിഷ്ഠബന്ധം ഒഴിച്ചുകുടാനാവാത്തതാണ്‌. കഥഗയ്ക്കുള്ളിലെ സംഭവസ്ഥലം എവിടെ എന്നറിയുന്നതിനും സ്ഥാനനിര്‍ണ്ണയം ചെയ്യുന്നതിനും വേണ്ടി സ്ഥലത്തെ സവിശേഷമായി അടയാളപ്പെടുത്തേണ്ടതും മറ്റു സ്ഥലങ്ങളില്‍ നിന്നും അതിനെ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതും ആവശ്യ മാണ്‌. 13.1.1 സ്ഥലം ചെറുകഥയില്‍ മനുഷ്യരും അവരുടെ ചുറ്റുപാടുകള്‍ ചേര്‍ന്ന സമൂഹവും അവ തമ്മിലുള്ള ശ്രിയാനിഷ്ഠമായ പ്രവര്‍ത്തനങ്ങളും സംഭവങ്ങളുമാണ്‌ ചെറുകഥ യുടെ ഉള്ളടക്കം. മനുഷ്യരും അവരുടെ ചുറ്റുപാടുകളും ചേര്‍ന്ന ശ്രിയാനിഷ്ഠ മായ ഈ അസ്തിത്വമാണ്‌ ജീവിതം. ജോര്‍ജ്ജ്‌ ഗാമോവ്‌ സ്ഥലത്തെ വിശദമാ ക്കുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നു; നമുക്കു ചുറ്റുമുള്ളതെന്താണോ അതാണ്‌ സ്ഥലമെന്നും അതിലൂടെയാണ്‌ മുന്നോട്ടോ പിന്നോട്ടോ ഇടത്തോട്ടോ വലത്തോട്ടോ താഴോട്ടോ മേലോട്ടോ നമുക്കു നീങ്ങാന്‍ കഴിയുന്നതെന്നും നാം പറഞ്ഞേക്കാം. സ്വതത്രവും അന്ധോന്ദും ലംബവുമായ മുന്നു ദിശകളു ണ്ടെന്നുള്ളതാണ്‌ നാം ജീവിക്കുന്ന ലോകത്തിന്റെ മനലീകസ്വഭാവങ്ങളിലൊ ന്ന്‌, അതായത്‌ സ്ഥലം ത്രിദിശകളോടനുബന്ധിച് കുറിക്കുവാന്‍ സാധിക്കും.” സ്ഥലത്തിന്‌ മൂന്നു മാനങ്ങളും അതിനു മുന്നു ദിശകളും എന്ന സ്ഥലസ്വഭാവ ത്തെയാണ്‌ ഗാമോവിന്റെ ഈ വരികളിലൂടെ വ്യക്തമാകുന്നത്‌. 35 ജിവിതചലനങ്ങളുടെ ചെറിയ ലോകമായ ചെറുകഥയില്‍ കഥാപാത്ര ങ്ങളും മറ്റു പലനവസ്തുക്കളും സ്ഥലത്തില്‍ സ്ഥിതി ചെയ്യുകയും ജിവിതാനു ഭവങ്ങളുടെ വ്യൃതിരിക്തതയനുസരിച്ച്‌ ചലനത്തിലൂടെ സ്ഥാനവ്യതിയാനം വരി കയും ചെയ്യുന്നു. കഥയില്‍ ചീ(ത്തികരിക്കപ്പെടുന്ന ജിവിതത്തിന്റെയും ആ ജീവി തത്തിനു നല്കിയിരിക്കുന്ന ഘടനയുടെയും അടിസ്ഥാനത്തില്‍ കഥാപാത്ര ങ്ങളുടെ പലനക്രമം സൃഷടിക്കുന്നത്‌ ക്ഥാകൃത്തു തന്നെയാണ്‌. ഓരോ കഥ യിലും ആവിഷ്കൃതമാകുന്ന ജീവിതത്തിന്റെ ഘടന വ്ൃത്യസ്തമായതിനാല്‍ അവയിലെ സ്ഥലത്തിനും പ്രതയേകതകളുണ്ടായിരിക്കും. ഓരോ സൂഷ്ടിയി ലെയും ജീവിതാവസ്ഥകള്‍ അതിലെ സ്ഥലത്തെ വൃതിചലിപ്പിക്കുകയും വൃത്യ സ്തമാക്കുകയും ചെയ്യുന്നു. കഥ കേള്‍ക്കുവാനുള്ള മനുഷ്യന്റെ കാതുകത്തെ തൃപതിപ്പെടുത്തി തുടങ്ങിയ ചെറുകഥ; പരിണാമത്തിന്റെ പല ഘട്ടങ്ങള്‍ പിന്നിട്ട കഴിഞ്ഞു. ഇന്ന്‌ സമകാലിക പ്രള്‍നാവതരണമായി കഥ മാറിക്കഴിഞ്ഞു. ആദ്യഘടുത്തില്‍ ചെറു കഥ, സഭവങ്ങള്‍ വിവരിക്കുക, സ്വപ്നം വര്‍ണ്ണിക്കുക, ഫലിതം ഉളവാക്കുക എന്നി ഉദ്ദേശ്യങ്ങളുടെ ഫലപ്രാപ്തി എന്ന നിലയിലായിരുന്നു. ചെറുകഥയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പോലും സ്ഥലം ഒഴിവാക്കാനാവാത്ത ഒരു ലുടകമായി അവശേഷിക്കുന്നു. ഒരു സ്വപ്നാഖ്യാനമായ കേസരി വേങ്ങയില്‍ ക്കുഞ്ഞിരാമന്‍ നായനാരുടെ ദ്ഥരക എന്ന കഥയില്‍ സ്ഥലം വിവരിക്കപ്ചപെടു ന്നതു കാണാം. ബിലാത്തിയില്‍ പഠനം പൂര്‍ത്തിയാക്കിയ കഥാനായകന്‍ ഏഡന്‍ പട്ടണത്തില്‍നിന്നും ബോംബെയിലേക്ക്‌ കടല്‍ വഴി കമ്വിത്തപാല്‍ സംവി ധാനം കൊണ്ടുവരാനുള്ള പ്രവൃത്തി ഏറ്റെടുത്ത്‌ ഉദ്യോഗം സ്വീകരിക്കുന്നു. 36 ഹിമവാന്‍ എന്ന ്രസിദ്ധമായ തിക്കപ്പലില്‍ രണ്ടാമത്തെ ശില്‍പ്പശാസ്ത്രിയായി ചാര്‍ജെടുത്ത നായകന്‍, ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തിന്റെ വിവരണ മാണ്‌ കഥാരംഭത്തില്‍ കാണുന്നത്‌. അതിനാല്‍ ഈ കഥയില്‍ രുപംകൊളജുന്ന സംഭവങ്ങള്‍ സ്വപ്നസ്യഷ്ടിയായ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്നതാണ്‌. അതു പോലെത്തന്നെ സ്ഥലബന്ധങ്ങളും സ്പപ്നസ്യഷ്ടിയാണ്‌. ഏഡന്‍ പട്ടണം, ബോംബായ്‌ നഗരം, അതിനടുത്തുള്ള ഹസ്തിദ്വിപ്‌, ഹസ്തിദ്വീപിനടുത്തുളള സമുദ്രം, ആ സമുഗ്രത്തിനടിത്തട്ടിലെ ദവാരകു, ദാരകയിലെ വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിങ്ങനെ കഥയില്‍ വിവരിക്കപ്പെടുന്ന സ്വപ്നസ്ഥലങ്ങള്‍ ഈ കഥയിലെ സ്ഥല പ്രത്യേകതകളാണ്‌. അമ്പാടി നാരായണപ്പൊതുവാളിന്റെ എട്ടടായ കഥയില്‍ സമാന്തരമായി സംഭവിക്കുന്ന കാലത്തിന്റെ ഇടവേള അനുഭവപ്പെടാത്ത നിരന്തരമായ സ്ഥല നിഷാചലനവും കാലത്തിന്റെ ഇടവേള അനുഭവപ്പെടുന്ന ചലനവും ചേര്‍ന്ന്‌ സ്ൃഷ്ടിച്ചെടുക്കുന്ന സ്ഥലരുപമാണ്‌ കാണപ്പെടുന്നത്‌. ദക്ഷിണകേരളത്തിന്റെ വടക്കുപടിഞ്ഞാറേഭാഗത്ത്‌ എടപഭുക്കന്മാരും നാടുവാഴികളും വാണിരുന്ന സ്ഥല മാണ്‌ കഥയിലെ സംഭവകേന്രം. അവരില്‍ ചിലര്‍ നാടുവാഴികള്‍ പോലുമായി രുന്നെങ്കിലും അന്തച്ഛിദ്രംകൊണ്ടും അന്ധവിശ്വാസംകൊണ്ടും പൂര്‍വ്വുസ്വത്തെല്ലാം നശിപ്പിച്ച്‌ കഷ്ടതയിലായിട്ടുണ്ട്‌. കുണ്ടന്‍ചിറയെന്ന സ്ഥലനാമം കഥയില്‍ ആവര്‍ത്തിച്ചു പരാമര്‍ശിച്ചിടുണ്ട്‌. ഈ കഥയില്‍ ഒരു കൂട്ടം കഥാപാത്രങ്ങളുടെ ജീവിതചലനം നിരന്തരവും ബാലകൃഷ്ണന്‍ എന്ന ക്ഥാപാത്രത്തിന്റേത്‌ കാല ത്തിന്റെ ഇടവേളയുള്ളതുമാണ്‌. കഥാന്തൃത്തില്‍ നാടുവിട്ടുപോയ ബാലക്യ ഷ്ണന്‍ തിരിച്ചു വരികയും നഷ്ടമായി ഏന്നു കരുതിയ ്രണയസാഫല്യം 37 കൈവരികയും ചെയ്തു. തകഴി, പി.കേശവദേവ്‌, കാരൂര്‍, പൊന്‍കുന്നുവര്‍ക്കി, ഉറുബ്‌ എന്നിങ്ങനെ നവോത്ഥാനകഥാക്യൃത്തുക്കള്‍ പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം പുതിയ പിന്താഗതികളുമായി ത്തു വന്നു. തകഴിയുടെ മാഞ്ചുവട്ടിത്‌ എന്ന കഥയില്‍ സ്ഥലത്തിന്റെ ചലനം ഗ്രാമത്തില്‍ നിന്ന്‌ നഗരത്തിലേക്ക്‌ അടയാളപ്പെടുത്തു ന്നുണ്ട്‌. വീടും പറമ്പും പറമ്പിലെ ഫലസമൃദ്ധമായ മാവും അതിന്റെ ചുവ ളിലെ മദ്ധ്യ വേനലവധിക്കാലവും അതിലുടെ തളിരിടുന്ന ബാല്യകാല സനഹയയ ദങ്ങളും പില്ക്കാല (ഗാമജീവിതത്തിന്റെ അടയാളങ്ങളായി കഥയില്‍ അവശേ ഷിക്കുന്നു. ഉന്നതവിദ്യാഭ്യാസം നേടി വക്കിലായിത്തീര്‍ന്ന കഥയിലെ നായ കന്‍ ബാലകൃഷ്ണന്റെ ഗ്രാമത്തില്‍നിന്നു നഗരത്തിലേക്കുള്ള ചുവടുമാറ്റം നാഗ രികതയുടെ പ്രത്യേകതകള്‍ ചിത്രീകരിക്കുവാന്‍ കാരണമായി. പെണ്ണായിപ്പിറ ന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പാപ്പിയുടെ ജീവിതം മുഴുവന്‍ ഗ്രാമ ത്തില്‍ത്തന്നെയായിത്തീരുന്നു. ജഡ്ജിയായി ഗ്രാമത്തിന്റെ നിഷ്കളങ്കതയി ലേക്കു തിരിച്ചെത്തുന്ന ബാലനെ അവതരിപ്പിച്ചുകൊണ്ടാണ്‌ കഥ സമാപിക്കു ന്നത്‌. ഉറൂബിന്റെ രാച്ച്യമ്മ എന്ന കഥയിലെ പ്രധാനകഥാപാത്രമാണ്‌ രാച്ചി യമ്മ. മുന്നു ഗ്രവിശ്യൃകളുടെ സന്തതിയാണ്‌ രാച്ചിയമ്മ എന്നു കഥാകൃത്ത്‌ പറഞ്ഞു വെയ്ക്കുന്നുണ്ട്‌. മൈസൂര്‍ക്കാരിയായ രാച്ചിയമ്മയുടെ അമ്മയുടെ അമ്മയെ മലയാളിയാണ്‌ വിവാഹം കഴിച്ചത്‌. മൈസുരാണ്‌ സ്വദേശമെങ്കിലും നീലഗിരിയിലാണ്‌ താമസം. കഥാനായകന്‍ രാച്ചിയമ്മയെ പരിച്യപ്െടുന്നതും ഹൃദയബന്ധം രൂപപ്പെടുന്നതും നീലഗിരിയില്‍ വെച്ചാണ്‌. ചുരങ്ങളിലുടെയുളള 38 യാത്ര എത്തിപ്പെടുന്നത്‌ ചായത്തോട്ടങ്ങള്‍ നിറഞ്ഞു നില്ക്കുന്ന കുന്നിന്‍ചെ രുവുകളിലാണ്‌. നാട്ടിലെ പുരോഗതി അടയാളപ്പെടുത്താന്‍ ബാങ്കു, കോടതി, പോലീസ്‌ ആപ്പിസ്‌, ടുറിസ്റ്റാഫീസ്‌ എന്നിവയെല്ലാം ചിത്രീകരിച്ചിട്ടുണ്ട്‌. നവോത്ഥാനാനന്തരകഥാക്യത്തുക്കളായ ടി.പത്മനാഭന്‍, എം.ടി.വാസു BBQ നായര്‍, മാധവിക്കുട്ടി തുടങ്ങിയവര്‍ കഥ കുടുതല്‍ ആത്മനിഷ്ഠമാക്കി യവരാണ്‌. ടി.പത്മനാഭന്റെ കടയനെല്കുരില ഒരു സ്ത? എന്ന കഥയില്‍ തെങ്കാ ശിയില്‍ നിന്ന്‌ പന്ത്രഞ്ജു നാഴിക അകലെ കിടക്കുന്ന ഗ്രാമത്തെക്കുറിച്ച്‌ വിവരി ക്കുന്നുണ്ട. ലോകം മുഴുവന്‍ മുമ്പോട്ടു പോയിട്ടും പശ്ചിമഘട്ുത്തിന്റെ നിഴ ലില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന ആ ്രാമം കഴിഞ്ഞുപോയ കാലത്തിന്റെ ശമശാ നത്തില്‍ തപ്പുന്നതായിട്ടാണ്‌ കഥാകൃത്ത്‌ ചിശ്രീകരിച്ചിരിക്കുന്നത്‌. ആകെ 25 ഉതെരുവുകളുള്ള ആ ഗ്രാമത്തില്‍ വ്ൃത്തിയുള്ളതായി ഒന്നുപോലുമില്ല. സീനി യര്‍ ഇന്‍സ്പെകടറായ ബാലചന്ദ്രന്റെയും അയല്‍വാസിയായ റഹിമാന്റെയും ഭാര്യയുടെയും ജീവിതമാണ്‌ കഥാപ്രമേയമെങ്കിലും റഹിമാന്റെ ഭാര്യയായ ഒരു സ്ത്രീയിലൂടെയാണ്‌ കഥ്‌ മുന്തേറുന്നത്‌. കടയനെല്ലുരിലെ പ്രകൃതിവ്ൃതിയാന ങ്ങള്‍പോലും ആ ദേശത്തുകാരിയല്ലെങ്കിലും അവളുടെ ജീവിതത്തെ കാര്യ മായി ബാധിക്കുന്നതു കഥയില്‍ ചിശ്രികരിച്ചിട്ടുണ്ട്‌. ഉത്തരാധുനികഘട്ടത്തിലേക്കു കടക്കുമ്പോള്‍ നഗരവല്ക്കരണവും അസ്തിത്വവാദവും പോര്‍ണോഗ്രഫിയും മിത്തുകളുടെ പുനര്‍വായനയും പ്രതീ തിവാദവുമെല്ലാം ഒരു പുതിയലോകം ചെറുകഥാസാഹിത്യത്തില്‍ തുറക്കുന്ന തായിരുന്നു. ആനന്ദും എന്‍.എസ്‌.മാധവനും കെ.ആര്‍.മീരയും പി.സുരേന്രനും സന്തോഷ്‌ എച്ചിക്കാനവും സുസ്മേഷ്ചന്തോത്തും സുഭാഷ്ചന്ദ്രനുമെല്ലാം 39 വേറിട്ട വഴികളിലൂടെ യാത്ര തുടരുന്നവരാണ്‌. ആനനിന്റെ കുഴ്യില്‍ ഇന്ത്യന്‍ ചരി്രസാഹിത്യത്തില്‍ ഭരിക്കപ്പെടുന്ന വരും ഭരിക്കുന്നവരുമായിട്ടുള്ള ജനവിഭാഗങ്ങളുടെ നാലുതലത്തെ അവതരിപ്പി ക്കുന്നു. ഈ കഥയിലെ നാലുജനവിഭാഗങ്ങളും സ്ഥലത്തിന്റെ നാലുതലങ്ങളില്‍ സ്ഥിതി ചെയ്യുന്നു. സ്ഥലത്തിന്റെ ഈ നാലുതലങ്ങളും ചേര്‍ന്നുള്ള സ്ഥലരൂപ മാണ്‌ ഈ കഥയില്‍ ദൃശ്യമാകുന്നത്‌. ഭൂമിയുടെ ഉപരിതലത്തിലെ ഒരു കുഴി യുടെ രൂപത്തിലാണ്‌ കഥയില്‍ സ്ഥലത്തെ ക്മീകരിച്ചിരിക്കുന്നത്‌. നടുകുഴിഞ്ഞ താഴ്വര, സമതലം, മലഞ്ചെരിവ്‌, മലമുകള്‍ എന്നീ നാലുസ്ഥലത്തും മനു ഷൃരും വസ്തുക്കളും മറ്റെല്ലാ ജീവജാലങ്ങളും സ്ഥിതി ചെയ്യുകയും അവ യുടെ ചലനങ്ങളിലൂടെ സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ സ്ഥലവി താനത്തില്‍ ജിവിക്കുന്ന മനുഷ്യര്‍ക്കു ചരിത്രത്തിലൂടെ സംഭവിച്ച വൃതിയാന ങ്ങളും ജീവിതാവസ്ഥകളും അവരുടെ സംസ്കാരത്തിന്റെയും സാഹിത്ൃത്തി ന്റെയും മാറ്റങ്ങളും കഥയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ആധുനികതയെ അതിജിവിച്ച ക്ഥകളുമായി കഥാസാഹിത്ൃത്തില്‍ ഇടംപി ടിച്ചു കെ.ആര്‍.മിരയുടെ ശുര്‍ച്ചണഖ രണ്ടു തരത്തിലുള്ള സ്ഥലവിതാനങ്ങളി ലൂടെ വായനക്കാരന്റെ മനസ്സിനെ കൊണ്ടുപോകുന്നു. ശൂര്‍പ്പണഖ എന്ന കഥാ നാമം കേള്‍ക്കുന്ന മാത്രയില്‍ പുരാണക്ഥാപാത്രമായ ശൂര്‍പ്പണഖയും പരാ ണികസ്ഥലസാഹചര്യങ്ങളും ചേര്‍ന്ന സ്ഥലരുപവും ഫെമിനിയസ്റ്റായ അനഘയും ഭര്‍ത്താവും മകളും (സീതു ജിവിക്കുന്ന നഗരം ഉള്‍പ്പെടുന്ന മറ്റൊരു സ്ഥലരു പവും കടന്നു വരുന്നു. ലക്ഷ്മണനാല്‍ മുലകള്‍ ഛേദിക്കപ്പെട്ട ശൂര്‍പ്പണഖയും കാന്‍സര്‍ രോഗംമൂലം മുലകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുന്ന അനഘയും 40 ആസ്വാദകനില്‍ ഒരു സാമ്യം ഉണര്‍ത്തുന്നു. കാരണം ശൂര്‍പ്പണഖ എന്ന്‌ പുരാണകഥപോത്രത്തെ പുനര്‍വായനയ്ക്കു വിധേയമാക്കുകയാണ്‌ ഈ ക്ഥ യിലുടെ ചെയ്യുന്നത്‌. അത്‌ രണ്ടു കാലഘട്ടങ്ങളെയും രണ്ടു സ്ഥലവിതാനങ്ങ ളെയും വായനക്കാരനില്‍ ഉണര്‍ത്തുന്നു. ഈ രണ്ടുസ്ഥലവിതാനങ്ങളുടെയും സമ്മേളനത്തിലാണ്‌ ക്ഥ പൂര്‍ണ്ണമാകുന്നത്‌. ബി.മുരളിയുടെ ലെബ്വഭനന്നാ൯ എന്ന കഥയില്‍ ലോകവ്യാപകമായി നട ക്കുന്ന അമേരിക്കന്‍ അധിനിവേശത്തിന്റെ ചിത്രം കേരളിീയസമൂഹത്തിനെ വ്യാപ കമായി സ്വവാധീനിക്കുന്നത്‌ വിവതക്കുന്നു. ചാനലുകളില്‍ നിരന്തരം കാണുന്ന അഫ്ഗാന്‍ പ്രശ്നം, ഇസ്രായേല്‍ ആക്രമണം, ഇറാഖ്‌ ആക്രമണം എന്നിവ യെല്ലാം വ്യക്തിമനസ്സുകളെ അന്വസ്ഥമാക്കുന്നുവെന്നും അതിനാല്‍ ലെബനോ നിന്റെ ദു:ഖം നാടിന്റെ ദു:ഖമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഈ ക്ഥ മുന്നോട്ടു വെയ്ക്കുന്നു. ഗാസാ, യുഎന്‌., ഇറാന്‍, കാബ്ുള്‍, സിറിയ, മുംബൈ എന്നിങ്ങനെ കുറെ നഗരനാമങ്ങള്‍ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആഗോളവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങള്‍ വഴി ലോകം ആഗോള ശഗാമമായി ചുരുങ്ങുന്നതായി കഥയില്‍ വായിക്കപ്പെടുന്നു. മുകളില്‍ ഉദാഹരിച്ച കഥകളില്‍ നിന്നും കഥയ്ക്കു പശ്ചാത്തലമായി ഒരു സ്ഥലം അനിവാര്യമാണെന്നും ആ സ്ഥലം സംസ്കാരത്തിന്റെ ഉറവിടമാ ണെന്നും വ്യക്തമാണ്‌. ഓരോ കഥാകൃത്തും താന്‍ നേരിട്ട ഇടപെടുന്നതോ മറ്റുളളവരുടെ അനുഭവപശ്ചാത്തലത്തില്‍നിന്ന്‌ രുപപ്പെടുത്തിയെടുത്തതോ ഭാവ നാകല്പിതമോ ആയ ഒരു സ്ഥലമാണ്‌ കഥയ്ക്കു പശ്ചാത്തലമാക്കുന്നത്‌. കഥ യില്‍ ആവിഷകരിക്കുന്ന സ്ഥലപശത്ചാത്തലം ക്ഥാഗാത്രത്തെ നേരിട്ടു സ്വാധീ 41 നിക്കണമെന്നില്ല. ആ സ്ഥലത്ത്‌ നിലക്കുന്ന കഥാപാത്രങ്ങളും മറ്റുമായിരിക്കും ചിലപ്പോള്‍ കഥകളെ ഏറെക്കുറെ സ്വാധിനിക്കുന്നത്‌. അതില്‍നിന്നും വിപരീ തമായി, കഥാപാത്രത്തെ വഹിക്കാനുളള, ഉള്‍ക്കൊള്ളാനുള്ള ഒരു മാദ്ധ്യമമെ ന്നതിനുപര, സ്ഥലം കഥാപാത്രങ്ങളെയും ക്ഥാഗതിയെയും നിയന്ത്രിക്കുകയും കഥയുടെ പ്രമേയത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. സ്ഥലത്തിന്റെ അഭാ വത്തില്‍, കഗയ്ക്കുതന്നെ നിലനില്‍്പില്ലാതെ വരുന്ന സാഹചര്യം ഉളവാകുന്നു. അപ്പോള്‍ കഥാഗാത്രത്തില്‍ സ്ഥലത്തിനുള്ള (പാധാന്യം ഏറുന്നു. അത്തര ത്തിലുള്ള കഥയില്‍നിന്ന്‌ സ്ഥലത്തെ വേര്‍തിരിച്െടുക്കാന്‍ പ്രയാസമായിരി ക്കും. എഴുത്തുകാരന്റെ ആന്തരിക ചോദനയ്ക്കും ആത്മാവിഷകരണത്തിനും സ്വത്വബോധത്തിനും പ്രാധാന്യമുള്ള കഥകളിലാണ്‌ ഇപ്രകാരം സംഭവിക്കു ന്നത്‌. സ്ഥലം പോലെത്തന്നെ വ്രധാനഘലടകമാണ്‌ കാലവും. കാലമില്ലാതെ സ്ഥലത്തിനു നിലനില്ക്കാനാവില്ല. 1.3.2 കാലോം സ്വയം അനുഭവിച്ചറിയാന്‍ കഴിയുന്നതും എന്നാല്‍ അറിഞ്ഞതിനെ മറ്റു ളളുവര്‍ക്കു വിശദീകരിച്ചു കൊടുക്കുവാന്‍ കഴിയാത്തതുമായ ഒരു അവസ്ഥ യാണു കാലം. ജാതിമതഭേദമില്ലാതെ, വര്‍ണ്ണവൃത്യാസമില്ലാതെ വിഡ്ഡി യെന്തോ ജ്ഞാനിയെന്തോ വകതിരിവില്ലാത്ത കാലം എല്ലാവര്‍ക്കും നിരന്തരാനു ഭവമാണ്‌. എല്ലാം കാലത്തില്‍ ക്രമീകരിക്കുകയും കാലത്തിലൂടെ മുന്നോട്ടു പോവുകയും ചെയ്യും. കാലതെക്കുറിച്ചു ചിന്തിക്കാതെ കാലം എന്താണെന്നു മനസ്സിലാക്കാതെത്തന്നെ ഭൂരിഭാഗംപേരും കാലത്തില്‍ ജീവിക്കുന്നു. ഈ ലോക ത്തില്‍ ജീവിതം ആരംഭിക്കുന്നതു മുതല്‍ വളര്‍ച്ചയില്‍ സംഭവിക്കുന്ന ശാരീരി 42 കവ്ൃതിയാനങ്ങളും മനസ്സിന്റെ വ്യാപാരങ്ങളിലൂടെ സംഭവിക്കുന്ന മാനസിക വ്യതിയാനങ്ങളും മനുഷന്‍ അനുസ്യുതാനുഭവങ്ങളാണ്‌. ശാരീരികവും മാന സികവ്യുമായ മാറ്റങ്ങളുടെ നിന്തേര അനുഭവം തന്നില്‍ത്തന്നെ കുടികൊളളുന്ന കാലത്തിന്റെ സാന്നിദ്ധ്യമെന്നു അവര്‍ തിരിച്ചറിയുന്നു. നൈരന്തര്യമാണ്‌ കാല ത്തിന്റെ പ്രതേകത. അതിനാല്‍ കാലത്തിന്റെ ഒഴുക്കിനൊത്തുളള ജീവിതാനു ഭവങ്ങളുടെ അവതരണമാണ്‌ കഥകള്‍ എന്നു പറയാം. സറ്വദായികമായി കാലത്തിന്റെ പിരിവുകളാണ്‌ ഭുതകാലം, വര്‍ത്ത മാനകാലം, ഭാവികാലം. വ്യക്തിജീിവിതത്തിലും സമുഹജിവിതത്തിലും അഭി വ്യക്തമാകുന്ന കാലത്തിന്റെ മുന്ന്‌ അവസ്ഥകളില്‍ ്രധാനമായിട്ടുള്ളത്‌ ഭുത കാലമാണ്‌. മനുഷ്യന്റെ സാമൂഹികമായ അസ്തിത്വത്തിനു തുടര്‍ച്ച ലഭിക്കു ന്നതും വര്‍ത്തമാനകാലത്തിനു അസ്തിത്വം ലഭിക്കുന്നതും ഭുതകാലത്തിലൂ ടയാണ്‌. നിന്തേരം ഭുതകാലത്തിലേക്കു പോയ്ക്കൊണ്ടിതരിക്കുന്ന യഥാര്‍ത്ഥ ജീവിതത്തെ തിരിച്ചു കൊണ്ടുവരുവാന്‍ പറ്റില്ല. ജീവിതത്തിന്റെ ഭാവനാപരമാ യ പുനഃസ്യഷടിയാണ്‌ സാഹിതൃത്തിലെ ജീവിതം. അതിനാല്‍ സാഹിത്യം കാലത്തിന്റെകുടി പുന:സൃഷ്ടിയാണ്‌. സാഹിതൃത്തില്‍ പുന:സ്യഷടിക്കപ്പെ ടുന്ന കാലം യഥാര്‍ത്ഥമായ കാലമല്ല; ഭാവനാസൃഷ്ടമായ കാലമാണ്‌. യഥാര്‍ത്ഥ മായ കാലം ്രപഞ്ചവസ്തുക്കളുടെയും സംഭവങ്ങളുടെയും നിരന്തപേരിണാ മത്തിലുടെ ഭാവി, വര്‍ത്തമാനം, ഭൃതം എന്ന ശ്രമത്തില്‍ അനവരതം :പ്വഹി ച്ുുകൊണ്ടിരിക്കുന്നതാണെന്നും, അങ്ങനെ സംഭവിച്ചുകഴിഞ്ഞ കാലത്തെ തിരിച്ചുകൊണ്ടുവരുവാന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാ ണ്‌. എന്നാല്‍ മനുഷ്യഭാവനയ്ക്കു പുനംസ്ൃഷ്ടിപരമായ അതിന്റെ സിദ്ധിയി 43 ലുടെ കാലത്തെ തിരിച്ചു കൊണ്ടുവരുവാന്‍ കഴിയും. അതാണു ചെറുകഥ ന്ീലും സംഭവിക്കുന്നത്‌.” കാലത്തിന്റെ മൂന്നു ഘടകങ്ങളില്‍ ഒന്നാണു വര്‍ത്തമാനകാലം. ഏക രുപമായ ഒരു നിര്‍വചനത്തില്‍ വര്‍ത്തമാനകാലത്തെ ഒതുക്കി നിര്‍ത്താന്‍ കഴി യുന്നതല്ല. ആപേക്ഷികമായും അല്ലാതെയും വൃത്യസ്തമ്വഭാവഗുണങ്ങള്‍ പ്രക ടിപ്പിക്കുന്നതാണ്‌ വര്‍ത്തമാനകാലം. പ്രപഞ്ചത്തിലെ വസ്തുതകളുടെയോ സംഭ വങ്ങളുടെയോ അസ്തിത്വം ഒരു യാഥാര്‍ത്ഥ്യമാണ്‌. ജന യാഥാര്‍ത്ഥ്യം വര്‍ത്ത മാനകാലമാണ്‌. ഈ കാഴ്ചപ്പാടില്‍ വര്‍ത്തമാനകാലത്തിന്‌ ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യം മുതല്‍ നൂറ്റാണ്ടുകളുടെയോ അതിലധികമോ ദൈര്‍ഘ്യത്തിന്റെ അള വുള്‍ക്കൊളളുന്ന അര്‍ത്ഥം ലഭിക്കും. സംഭവിക്കുന്നതൊടക്കെയും വര്‍ത്തമാന കാലത്തിലാണ്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെ വര്‍ത്തമാനകാലസ്മരണാനു ഭവമാണ്‌ ഭുതകാലം എന്നു പറയാം. വരാനിരിക്കുന്ന സംഭവങ്ങളുടെ വര്‍ത്ത മാനകാലപ്രതീക്ഷയാണ്‌ അല്ലെങ്കില്‍ ദീര്‍ഘവീക്ഷണമാണ്‌ ഭാവികാലം. ഭൂത കാലവും ഭാവികാലഡവും വര്‍ത്തമാനകാലത്തിലുടെയാണ്‌ അനുഭവവേദ്യമാകു ന്നത്‌. അങ്ങനെവരുമ്പോള്‍ ഭൂതകാലത്തെയും ഭാവികാലത്തെയും ബന്ധിപ്പി ക്കുന്ന ഒരു ബിന്ദുവായും വര്‍ത്തമാനകാലത്തെ കാണാം. അതു ക്ഷണികമാ ണ്‌. എന്നാല്‍ വ്യക്തികളെ, വസ്തുക്കളെ ആശ്രയിച്ചു വര്‍ത്തമാനകാലത്തിന്റെ ദൈര്‍ഘ്യം വൃത്യാസപ്പെടാം. കാലത്തിന്റെ ഘടനാപരമായ പൂര്‍ണ്ണതയില്‍, സഭവിച്ചിട്ടില്ലാത്ത അഥവാ സാംഭവിക്കാനിരിക്കുന്ന കാലമാണ്‌ ഭാവികാലം. കടന്നുപോയ്ക്കൊണ്ടിതിക്കുന്ന വര്‍ത്തമാനകാലവുമായി താതേമ്യം ചെയ്യുമ്പോള്‍ തുടന്നോള്ള ഭാഗങ്ങള്‍ 44 യഥാര്‍ത്ഥത്തില്‍ സംഭവിക്കാനുളളതാണ്‌. സംഭവിക്കാനുള്ളത്‌ ഭാവികാലമാണ്‌. ഭാവികാലം സംഭവിച്ചു കഴിഞ്ഞാലേ യാഥാര്‍ത്ഥ്യമാവുകയുളളു. യാഥാര്‍ത്ഥ്യ മായതിനേ അസ്തിത്വമുള്ളൂ. അതിനാല്‍ ഭാവി കാലത്തിനു അസ്തിത്വമില്ല എന്നു പറയാം. ഭാവികാലം സംവിക്കാനുള്ളതാകയാല്‍ അതു മനുഷ്യനു അജ്ഞാതമാണ്‌. കാലം മൂര്‍ത്തവും അമൂര്‍ത്തവുമായ ഒരു പ്രതിഭാസമായി കലാസ്ൃഷ്ടിയില്‍ കടന്നു വരുന്നു. അഖണ്ഡസ്വഭാവമുള്ള കാലത്തിന്റെ ഓരോ വൃത്ൃസ്ത ഉപഖണ്ഡങ്ങളാണ്‌ ഓരോ ജീവിതകാലങ്ങള്‍. അതിനാല്‍ കാല സംബന്ധിയായ ജിവിതപരികല്പനകള്‍ക്ക്‌ സവിശേഷപ്രസക്തിയുണ്ട്‌. ഓരോ ചെറുകഥയിലും ആവിഷകരിക്കുന്നത്‌ ഒരു ചെറിയ ജീവിതപ്രപ ഞ്ചമാണ്‌. വ്ൃക്തിയും അവരുടെ ജീവിതവും അതിന്റെ ചുറ്റുപാടുകളുംചേര്‍ന്ന ഈ പ്രപഞ്ചം കാലത്തിലൂടെ ചലിച്ചു കൊണ്ടിരിക്കുന്നു. കാലത്തിന്റെ സമ്പൂര്‍ണ്ണ ഘടനയെ ഉള്‍ടക്കാളജുകയും അനുഭവപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യ രൂപമാണ്‌ ചെറുകഥ. ഓരോ ചെറുകഥയിലും ്രമേയത്തിനനുയോജ്യമായ ഒരു കാലം ചീത്രീകരിക്കുന്നുണ്ട്‌. കാലത്തിന്റെ മുന്നവസ്ഥകള്‍; ഭുതവര്‍ത്തമാന ഭാവികള്‍ ഒറ്റയ്ക്കോ കലര്‍ന്നോ കഥയില്‍ വരാം. 13,2, കാലം ച്റുെകഥയില്‍ അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും എഴുതുന്ന കഥകളില്‍ അധി കവും ഭൂതകാലമാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ സമകാലിക സംഭവങ്ങളോ ടുള്ള ്രതികരണമായ സാഹിത്യം കുടുതലും വര്‍ത്തമാനകാലത്തിലായിരി ക്കും. വര്‍ത്തമാനകാലലലട്ടത്തില്‍ എഴുതപ്പെടുന്ന കൃതി അവസാനിക്കുന്നത്‌ ഭാവികാല പ്രതീക്ഷയോടെയായിരിക്കും. മാശ്രമല്ല, വര്‍ത്തമാനകാലത്തില്‍ ഏഴു 45 തപ്പെടു കൃതി അടുത്തനിമിഷത്തില്‍ തന്നെ ഭുതകാലമായിത്തീരുകയും ചെയ്യും. ആദ്ൃകാലകഥാക്യത്തുക്കളില്‍ പ്രശസ്തനായ അമ്പാടിനാരായണപ്പൊതുവാ ളിന്റെ 80) ഇതിഹാസവന്ിത എന്ന കഥ പൂര്‍ണ്ണമായും ഭുതകാലസംഭവങ്ങ ളുടെ ആഖ്യാനമാണ്‌. വിദുരമായ ഭുതകാലത്തില്‍നിന്നും സംഭവങ്ങള്‍ ആരം ഭിച്ചു ്കമത്തില്‍ മുന്നോടുനിങ്ങി ഭുതകാലത്തില്‍തന്നെ സമാപിക്കുന്നു. കഥാ രംഭത്തില്‍ അതിവിദുരഭുതകാലത്തെ ക്ഷേത്രോല്പത്തിയെപ്പറ്റി പറഞ്ഞശേഷം കോയിമക്കാരനായ നമ്പൂതിരിയുടെ ;പവര്‍ത്തികള്‍, നമ്പൂതിരിയുടെ ശിഷ്യ നയേ ഇക്കോ നായരുടെ ദുഷപ്രവര്‍ത്തികള്‍ തുടങ്ങി കഥയില്‍ പ്രധാന സംഭവങ്ങള്‍ ക്രമമായി പറയുന്നു. പത്മാവതി വര്‍ത്തമാനകാലസ്ത്രീത്വത്തിന്റെ സവിശേഷതയുള്ള കഥാപാത്രമാണ്‌. പഴയ പ്രഭുത്വത്തിന്റെ അധികാരമുപയോ ഗിച്ച്‌ പത്മാവതിയെ പ്രാപിക്കുവാന്‍ വരുന്ന ഇക്കോരന്‍ നായരെ പത്മാവതി നേരിടുന്നു. കഥാന്ത്യത്തില്‍ ദുഷ്ടകഥാപാത്രങ്ങള്‍ക്കു നാശവും ശിഷ്ടകഥാ പാത്രങ്ങള്‍ക്കു നന്മയും സംഭവിച്ചതായി അവതരിപ്പിക്കുന്നു. താന്‍ സ്നേഹി ക്കുന്ന പത്മനാഭനെ രക്ഷിക്കാനും പത്മവേതിക്കു ഇടവരുന്നുണ്ട്‌. ഭുതകാല ത്തില്‍തന്തെ കഥയവസാനിക്കുന്നു. മലയാളത്തില്‍ ആദ്യകഥാകാരനോയ എം.ആര്‍.കെ.സി.യുടെ എടച്ചേന ക്വ പ്രാകമങ്ങശ്‌ എന്ന കഥയുടെ ആഖ്യാനം വര്‍ത്തമാനകാലത്തില്‍ സന്ദര്‍ഭം സ്യഷ്ടിച്ചു പറയുന്നതാണ്‌. കഥയിലെ നായകനായ കുങ്കന്‍ ഒരു കാലത്ത്‌ ശക്തന്‍ തമ്പുരാന്റെ പടയാളികളില്‍പ്പെട്ട ശക്തനായ ഒരു പോരാളി യായിരുന്നു. വാര്‍ദ്ധക്യത്തോടടുത്ത കുങ്കന്‍ പിന്നീട പടയില്‍ നിന്നും പിരിഞ്ഞു കഴിയുകയാണ്‌. കഥയിലെ ഈ പ്രധാനകഥാപാത്രം തന്റെ ചുറ്റും കുടിയിരി 46 ക്കുന്ന കുട്ടികളോട കഥ പറയുന്ന രീതിയിലാണ്‌ ഈ ചെറുകഥ ക്രമപ്പെടുത്തി യിരിക്കുന്നത്‌. കഥ പറയുന്ന വര്‍ത്തമാനകാലത്തെയാണ്‌ കഥയില്‍ അവതരി പിച്ചിരിക്കുന്നത്‌. അത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉദയഘട്ടമാണ്‌ എന്നു വ്യക്ത മാക്കിയിട്ടുണ്ടെങ്കിലാം ഏതു കാലത്തു ഈ കഥ വായിച്ചാലും ആബ്യാനകാലം വര്‍ത്തമാനകാലം തന്നെയാണ്‌. ആദ്യകാല ചെറുകഥാകാരന്മാരില്‍ ഒരാളായ മൂര്‍ക്കോത്തു കുമാരന്റെ കലികാലടെവഭവത്തില്‍ കഥാത്ൃത്തില്‍ അത്ഭുതരസം ഉണര്‍ത്തുന്നുണ്ട്‌. കഥ യുടെ അന്തും മറച്ചുവെച്ചിട്ട സംഭവങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ വേറൊരു വഴിക്കു തിരിച്ചുവിട, അതിനനുയോജ്യമായ രീതിയില്‍ കഥയവസാ നിക്കും എന്നു പ്രതിക്ഷ ഉണര്‍ത്തിയതിനുശേഷം അപ്രതീക്ഷമായ രീതിയില്‍ കഥയവസാനിപ്പിക്കുന്നു. കുന്നത്തു വീട്ടില്‍ കുഞ്ഞിരാമന്‍ മേനോന്‍, തനിക്കു ഇഷ്ടപ്പെട്ട ലക്ഷമിക്കുട്ടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനു തടസ്സും നിന്ന അച്ഛനായ ശങ്കരമേനോന്‍ കൊല്ലപ്പെടുന്നു. കൊലപാതകിയായ കുഞ്ഞിരാമന്‍ മേനോനെ തുക്കിക്കൊല്ലാന്‍ വിധിക്കുമെന്ന ശങ്കയിലേക്കു കഥാന്ത്യം നീങ്ങുമ്പോള്‍ പെട്ടന്നു ശങ്കരമേനോന്‍ ്രതൃക്ഷപ്പെട്ടു തനിക്കു സംഭവിച്ചതു പറയുകയും കഥാന്ത്യം മാറിപ്പോകുകയും ചെയ്യുന്നു. ഭാവികാല ത്തില്‍ സംഭവിക്കും എന്നു പ്രതിക്ഷിച്ചിരുന്നത്‌ നടന്നില്ല. ഇതു കഥയുടെ അന്ത്യത്തെ ഗോപനം ചെയ്തിട്ടു പരിണാമത്തെ സംബന്ധിച്ച വ്ൃത്യസതമായ ഒരു ്രതീക്ഷ സ്ൃഷ്ടിച്ചതിനുശേഷം ഭാവിയെ അ്രപതീക്ഷിതമായി മറ്റൊരു വഴിക്കു തിരിച്ചു വിട്ട അത്ഭുതരസം ഉളവാക്കുന്ന രീതിയാണ്‌. എസ്‌.കെ.പൊറ്റെക്കാട്ടിന്റെ ൨ധാള്‍ തടാകത്തില്‍, സംഭവങ്ങള്‍ 47 വര്‍ത്തമാനകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്പോള്‍ ഒരു പ്രത്യേക സദ്ദര്‍ഭം സൃഷ്ടിച്ച്‌ ഭുതകാലകഥ അവതരിപ്പിക്കുന്ന രീതിയാണ്‌. കഥാകൃത്തും അദ്ദേ ഹത്തിന്റെ ചില കൂട്ടുകാരും ചേര്‍ന്ന്‌ ഡാള്‍ തടാകത്തിലൂടെ ജലദേവത എന്ന കൊച്ചുഷിക്കാറയില്‍ ഒരു ഉല്ലാസയാത്ര നടത്തുകയാണ്‌. അവര്‍ പറഞ്ഞ ഒരു തമാശ തോണിക്കാരനായ ഹുസൈനെ പ്രകോപിപ്പിക്കുകയും അയാളെ ഭ്രാന്ത നാക്കി മാറ്റുകയും ചെയ്തു. ഭുതകാലചിന്തകള്‍ ഹുസ്റൈനെ മഥീക്കുന്നു. പുക്കു ചുവടക്കാരനായ കാസ്റ്റിമിന്റെ മകളായ ഫാത്തിമ ഹുസൈന്റെ വ്രേമഭാജനമാ യിരുന്നു. പാചൈനാരിയില്‍ ഹിന്ദുസ്ഥാനേത്തിലെ ോേജകുമാരന്‍ തോണ്യിലെ പുക്കള്‍ മുഴുവന്‍ വാങ്ങും എന്നു കേട്ട ഫാത്തിമ അവിടേക്കു പോകുന്നു. പിന്നീട അവളുടെ ശവം ജലപരപ്പിന്‌ മുകളില്‍ പൊന്തുന്നു. തുടര്‍ന്ന്‌ ഹുസ്സൈന്‍ ഭാന്തിളകുന്നു. കൊല ചെയ്യപ്പെട്ട കാമുകിയുടെ ഓര്‍മ്മകള്‍ വീണ്ടും അയാളെ ഭ്രാന്തനാക്കി മാറ്റുന്നു. കൂട്ടുകാരനായ ഹമീദ്‌ ആ കൊലയുടെ കഥ പറയുന്നു. കാഷ്മീര്‍ സന്ദര്യത്തിന്റെ മറ്റൊരു വശമാണ്‌ എന്‌.കെ. ഈ കഥയിലൂടെ ചൂണ്ടിക്കാട്ടുന്നത്‌. സ്ര്രീക്ക്‌ എവിടെയും സുരക്ഷിതമില്ലാതാകുന്ന ഈ കാല ഘട്ടത്തിനും ചേര്‍ന്ന പ്രമേയമാണ്‌ ഈ കഥയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്‌. വര്‍ത്തമാനകാലത്തിനിടയ്ക്കു ഭുതകാലസംഭവങ്ങള്‍ ഈ ചെറുകഥയില്‍ കടന്നു വരുന്നുണ്ട്‌. കഥയുടെ ഒഴുക്കിന്‌ ഭംഗംവരാതെ വര്‍ത്തമാനഭൂതകാലാഖ്യാനങ്ങള്‍ സുഘടിതമായി ചേര്‍ക്കുന്നുണ്ട്‌. ഭാവികാലത്തിന്റെ അനിശ്ചിതത്വ സ്വഭാവം ശക്തിയായി അനുഭവപ്പെ ടുന്ന കഥയാണ്‌ ടി.പത്മനാഭന്റെ ഭാവിയിലേക്ക്‌. സ്വാതന്ത്രാനന്തര വര്‍ഗ്ലിയല ഹളകള്‍ അനാഥയാക്കിയ ഒരു പെണ്‍കുട്ടിയുടെ ലക്ഷ്യമില്ലാത്ത ജീവിതയാ 48 ്രയുടെ കഥയാണിത്‌. ജബല്‍പുൂരിലുള്ള ജ്യേഷാന്റെ വീട്ടിലേക്ക്‌ പണിക്കാര ദനയുംകൂട്ടി തീവണ്ടിയില്‍ യാത്ര ചെയ്യുകയാണ്‌ രാജന്‍. അനാഥയായ ആ പെണ്‍കുട്ടി ടിക്കറ്റില്ലാതെ, ലക്ഷ്യമില്ലാതെ ട്രെയിനില്‍ സഞ്ചരിക്കുന്നു. രാജന്റെ ഉകെയ്യിലിരിക്കുന്ന ടിക്കറ്റിന്‌ ആ പെണ്‍കുട്ടി അവകാശം പറയുന്നു. നിവ്യത്തി യില്ലാതെ പണിക്കാരന്റെ ടിക്കറ്റിന്‌ വിണ്ടും പണം കെട്ടേണ്ടി വരുന്നു. ജബല്‍പ്പൂര്‍ സ്റ്റേഷനില്‍ രാജന്‍ വണ്ടിയിറങ്ങി. എന്നാല്‍ യാതൊരു ലക്ഷ്യവു മില്ലാതെ ആ പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്നു. ഇന്ത്യാപാക്കിസ്ഥാന്‍ വിഭജ നവും അതിന്റെ അനന്തരഫലങ്ങളും കഥാ(്രമേയത്തിന്റെ ഗതിയെ നിയന്ത്രി ക്കുന്നുണ്ട്‌. അവളുടെ ഭാവി അജ്ഞാതമാണെന്നറിയുമ്പോഴും അവളുടെ ലക്ഷ്യ രഹിതമായ ജീവിതത്തിനു പിന്നാലെ നമ്മുടെ മനസ്സുകളെയും കഥാകൃത്ത്‌ അനുയാത്ര ചെയ്യിപ്പിക്കുകയാണ്‌. നാടോടി കഥകളിലെന്നപോലെ ഭൂതകാലത്തിന്റെ വിദൂരതയില്‍ നിന്നും ആരംഭിക്കുന്ന കഥയാണ്‌ എം.മുകുദ്ദന്റെ ചന. ജ്യോതിഷമത്‌ രാജാവും പന തുടെ മുകളില്‍ നിന്നും ഇറങ്ങി വന്ന നഗ്നനായ കാട്ടാളനും തമ്മില്‍ കാണുവാന്‍ ഇടയായി. കാട്ടാളന്‍ അനുഭവിക്കുന്ന സുഖം മനസ്സിലാക്കി രാജാവ്‌ എല്ലാവ രോടും നിശബ്ദമായി പാതിരാവില്‍ യാത്ര പറഞ്ഞ്‌ നഗ്നനായി ജ്യോതിഷ്മത്‌ ടേഷിപുരത്തേക്ക്‌ നടന്നു. കഥാരംഭത്തില്‍ വളരെ വിദുരമായ ഭൂതകാലത്തില്‍ സംഭവങ്ങള്‍ തുടങ്ങുന്നു. കഥയവസാനിക്കുന്നതും വിദുരമോയ ഭുതകാലത്തില്‍ എന്ന ്രതീക്ഷയിലാണ്‌. ആരംഭംമുതല്‍ അവസാനംവരെ വര്‍ത്തമാനകാലത്തില്‍ അവതരിപ്പി ചിട്ടുളള കഥയാണ്‌ സക്കറിയയുടെ ഒറ്റക്കണ്ണന്മാര്‍. കഥാപാത്രം ഉത്തമപുരുഷ 49 ആഖ്യാനത്തിലൂടെ തന്റെ അനുഭവങ്ങളും ഇന്രിയനിഗ്രഹങ്ങളും നേരിട്ടു പറ യുമ്പോള്‍ അതിലൂടെ ആവിഷക്ൃതമാകുന്ന വര്‍ത്തമാനകാലത്തെ അടുത്ത നുഭവിക്കാന്‍ വായനക്കാരനു സാധിക്കുന്നു. ഒരു രാത്രികാല ഉറക്കത്തിന്റെ നിമിഷങ്ങളില്‍ ബോധഗാബോഗങ്ങളിലൂടെ കടന്നുപോയ ചിന്തകളാണ്‌ കഥാ പ്രമേയം. ചന്ദ്രന്‍ നിലാവു ചൊരിയുന്നു. ഒരു കണ്ണുപൊട്ടിയ കണ്ടന്‍പുച്ചയാണ്‌ മറ്റാരു കഥാപാത്രം. തുറസ്തായ ഒരു പുല്‍ത്തകിടിയില്‍ ഒരു രാത്രി മുഴുവന്‍ കഴിച്ചുകുട്ടുന്നു. ്രപഞ്ചത്തിലെ ചന്ദ്രനും സുര്യനും ആകാശവും പുല്ലും മഞ്ഞും എല്ലാം കഥയിലൂടെ കടന്നു പോകുന്നു. കഥാന്ത്യത്തില്‍ കഥാപാത്രം സ്വപന ത്തിലേക്കു വഴുതിവിീഴുമ്വപോഴും സംഭവങ്ങളുടെ പ്രത്ൃക്ഷവലല്‍്ക്കരണം വര്‍ത്ത മാനകാലത്തില്‍ത്തന്നെയാണ്‌. പാല്‍ക്കാരുടെ കണ്ണുകളെത്താത്ത കിടക്കയുടെ പഴയ ഗന്ധങ്ങളിലേക്ക്‌ മറിഞ്ഞുവീണ്‌ താന്‍ കരഞ്ഞുതളര്‍ന്ന്‌ ഉറങ്ങുന്നതിനെ പറി കഥാക്യത്ത്‌ ചിത്രീകരിക്കുന്നുണ്ട്‌. ആനന്ദിന്റെ ഹരജി എന്ന കഥ രൂപംകൊണ്ട്‌ ശക്തമായ ഭാവികാല ബോധം ഉണര്‍ത്തുന്നതാണ്‌. സ്വന്തം കിടപ്പാടം സ്ഥിതി ചെയ്യുന്ന അല്പഭൂമി ജമിന്ദാര്‍ കകൈയടക്കിയപ്പോള്‍ കോടതിയെ ശരണം പ്രാപിക്കാന്‍ ആകെയുള്ള സമ്പാദ്യമായ അല്പതുകയുമെടുത്ത്‌, തന്റെ കൊച്ചുമകനെയും കൂട്ടി അയാള്‍ കോടതിയിലെത്തി. വക്കീലനും ഗുമസ്തനുമെല്ലാം കൊടുക്കേണ്ട കൈക്കൂലി കൈയിലില്ലാത്തതിനാല്‍ ഹരജി നല്കാതെ മടങ്ങിപ്പോകാന്‍ ഒരുങ്ങുന്ന വ്യദ്ധനു തന്റെ മുന്നിലെ അനിശ്ചിതത്വതെപ്പറ്റി നല്ല ബോധമുണ്ട്‌. കഥയവസാനിക്കു മ്പോള്‍ വൃദ്ധന്റെ ജീവിതം അജ്ഞാതമായ ഉത്തരത്തോടു കുടിയ ഒരു തുറന്ന ചോദ്യമായി കഥയുടെ മുനമ്പില്‍ തങ്ങി നില്ക്കുന്നു. വര്‍ത്തമാനകാലവും പൂര്‍വ 50 കാലവും തമ്മിലുളള വൈരുദ്ധ്യം എടുത്തുകാട്ടി പഴമയുടെ സയന്ദരൃത്തിലേക്കു ആസ്വാദകനെ നയിക്കുന്ന ഇ.സന്തോഷ്കുമാറിന്റെ കഥയാണ്‌ ഞ്ഥാഘ്‌ ഞ്ഥഹാ ദുര്‍. ആധാനികതയുടെ സവിശേഷതകള്‍ ഉള്‍ക്കൊളളുന്ന മകളും പനരാണി കതയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അച്ഛനും ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ്‌. ഇന്റര്‍നെറ്റ്‌ എന്ന ജാലകത്തിലൂടെ പുതിയകാലത്തിന്റെ മായികകാഴ്ചകള്‍ കണ്ട്‌ ആനനിക്കുന്ന മകള്‍. എന്നാല്‍ അച്ഛന്‍ വീടിന്റെ ജനാല തുറന്ന്‌ താന്‍ കണ്ടിരുന്ന പഴയ നാടുവഴികളെയും പാതയിലൂടെ കടന്നുവരു മായിരുന്ന പഴയ കുപ്പിവളക്കാരനെയുമെല്ലാം ഓര്‍മ്മിക്കുന്നു. ഗൃഹാതുരതയു ണര്‍ത്തുന്ന ജിവിതത്തിന്റെ ഭൂതകാലം. കാലഘട്ടത്തിന്റെ പരിണാമം രണ്ടു തലമുറകളില്‍ വരുത്തിയ വിടവ്‌ ചിത്രികരിച്ചിരിക്കുന്ന ഈ കഥ വായനക്കാര നില്‍ പുതിയ ചലനങ്ങള്‍ സ്ൃഷ്ടിക്കുന്നുണ്ട്‌. പല കാലഘട്ടങ്ങളെ പ്രതിനിധീകതിക്കുന്ന വൃത്യസ്തരായ എഴുത്തു കാരുടെ ക്ഥകളിലെ കാലം പഠനവിധേയമാക്കുമ്പോള്‍, കഥാതന്തു പ്രതിനി ധീകരിക്കുന്നത്‌ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്തുക്കളെയാണെങ്കിലും കാലം അനിവാര്യമായ ഘടകമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന്‌ വ്യക്തമാണ്‌. കാല ത്തിന്റെ ശ്രമമായുള്ള ചിത്രികരണത്തിലൂടെയോ ചിലപ്പോള്‍ ഏതെങ്കിലും ഒരു കാലത്തിലെ പ്രത്യേക കാലയളവിലുടെയോ കഥാവതരണം മുന്നേറാം. കഥ യിലവതരിപ്പിക്കപെടുന്ന കാലം സംസ്കാരവുമായി ബന്ധപ്പെട്ടു നിലക്കുന്നു. ഭാവികാല്രപയോഗം പലപ്പോഴും അനിശ്ചിതത്വത്തില്‍ എത്തി നിലക്കുന്നു. ഇത്‌ ആസ്വാദകനെ ചിന്തിപ്പിക്കാനുതകുന്നതാണ്‌. വര്‍ത്തമാനകാലത്തില്‍ മാത്രം കഥയ്ക്കു പ്രമേയം ക്രമീകരിച്ചാലും നടന്നുകൊണ്ടിരിക്കുന്ന പ്രവ്യത്തി തൊടു 51 ടുത്ത നിമിഷത്തില്‍ ഭൂതകാലത്തില്‍ വായിക്കപ്പെടുന്നു എന്നതു ശ്രദ്ധേയമാണ്‌. 13.3 സമൂഹം വ്യക്തികളുടെ സംഘാതമാണ്‌ സമുഹത്തിന്റെ അടിത്തറ. ഓരോ ജീവിതവും കടന്നു പോകുന്നത്‌ സാമൂുഹ്യാന്തരീക്ഷത്തിലുടെയാണ്‌. അതി നാല്‍ സാഹിതൃത്തിലെ കഥാപാത്രങ്ങള്‍ ഏതെങ്കിലും സമൂഹത്തിന്റെ പ്രതി നിധികളായിരിക്കും. ജീവിതത്തോടും ്രപഞ്ചത്തോടുമുള്ള ഒരു പ്രത്യേക സമീപനമാണ്‌ സാഹിത്യസൃഷ്ടിക്കു സാഹിത്യകാരനെ ച്രേരിച്പിക്കുന്നത്‌. ഖോല്‍ഡയണ്‍ വിശേഷിപ്പിച്ചതുപോലെ സാമുഹികജീവിയാണ്‌ മനുഷ്യന്‍. സമൂഹാസ്തിത്വമില്ലാതെ മനുഷ്യനു ജീവിക്കാന്‍ കഴിയുകയില്ല. സാമുഹൃജീവിതത്തിന്റെ ്രതിഫലനമാണ്‌ സാഹിത്യമെന്ന്‌ കെ.ദാമോ ദരന്‍ എന്തല്ല സാഹ്‌ത്യം എന്ന ലേഖനത്തില്‍ പറയുന്നു, “....ഉത്തമങ്ങളായ എല്ലാ സാഹിത്യകൃതികളും അതാതു കാലത്തെ സാമൂഹ്യജീവിതത്തെയാണ്‌ പ്പതിഫലിപ്പിക്കുന്നത്‌. നാനാതരം സാമൂുഹ്യബന്ധങ്ങളോടുകൂടിയ മനുഷ്യന്റെ വികാരവിചാരങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും ജീവിതവിക്ഷണഗതിയെ യുമാണ്‌ പിത്രികരിക്കുന്നത്‌-” ” സാമുഹ്യജിവിതവുമായി യാതൊരു ബന്ധവു മില്ലാത്ത ഒരാള്‍ക്കു സാഹിതൃകാരനാകുവാന്‍ സാധിക്കുകയില്ല. സാമുഹ്യജി വിതത്തിന്റെ പൊതുമണ്ഡലങ്ങളില്‍ നിന്നാണ്‌ മാനസികവും സാംസ്കാരി കവും ആത്മീയവുമായ ജീവിതങ്ങള്‍ ഉടലെടുക്കുന്നത്‌. അവയെല്ലാം സാഹി തൃത്തെയും സ്വാധിനിക്കുന്നുണ്ട. മനുഷ്യന്‍ അവന്റെ സാമൂഹികമായ പരി പുര്‍ണതയിലാണ്‌ സമുദായമായും പ്രകൃതിയുമായുള്ള വിവിധതരം ബന്ധാങ്ങ ളോടുകൂടി സാഹിത്യത്തില്‍ പ്രതൂക്ഷപ്പെടുന്നത്‌. ഇങ്ങനെ “മനുഷ്യന്റെ സാമൂ 52 ഹ്ൃയാഥാര്‍ത്ഥ്യങ്ങളെ അവയുടെ സമൃഗരുപത്തില്‍ പ്രതിഫലിപ്ചിക്കുന്നതു കൊണ്ടാണ്‌ സാഹിത്യം മനുഷ്യശാസ്ശ്രമാണെന്നു ഗോര്‍ക്കി നിര്‍വചിച്ചത്‌. © സമൂഹത്തിലെ മാറ്റങ്ങള്‍ കലയിലും സാഹിത്യത്തിലും വിഷയീഭവിക്കാറുണ്ട്‌. സമൂുഹങ്ങളെക്കുറിച്ച്‌ വൃത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്‌. [പധാനമായും രണ്ടുതരം സമൂഹങ്ങളാണ്‌; ്രാദേശിക പരമ്പരാഗത സമുഹങ്ങളും ആഗോള വല്കൃതമായ ആധുനിക സമൂഹങ്ങളും. അത്തരം സമൂഹങ്ങള്‍ ജാതിമതദേ ശത്തിനതീതമായി പൊതുധാരണകള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്‌. ൯3. പ്രമ്പ്രാഗതല്‍ സമൂഹം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന വിശ്വാസങ്ങളും ആചാര നുഷ്ഠാനങ്ങളും സമ്പത്തും ദായക്രമവും മുല്യങ്ങളും പിന്തുടര്‍ന്നു മുന്നേ റുന്ന സമൂഹങ്ങളാണ്‌ പരമ്പരാഗത സമൂഹങ്ങള്‍. പ്രാദേശികസ്ഥലസാഹചര്യ ങ്ങളിലായിരിക്കും അവ വികസിതമായിരിക്കുന്നത്‌. പഠരമ്പര്യം എന്ന സങ്കല്പം രണ്ട്‌ അര്‍ത്ഥത്തിലാണ്‌ പ്രവര്‍ത്തിക്കുന്ന ത്‌. ഒന്ന്‌, പിത്ൃപരമ്പരകളില്‍ നിന്ന്‌ ജന്മനാസിദ്ധമാകുന്നതാണ്‌. സമൂഹജീവി എന്ന നിലയില്‍ ചുറ്റുപാടുകളെ കണ്ടുംകേട്ടും അനുഭവിച്ചറിഞ്ഞും സ്വയം ആര്‍ജ്ജിക്കുന്നതാണ്‌ രണ്ടാമത്തേത്‌. ഇംഗ്ലീഷ്‌ ഭാഷയില്‍ ആദ്യത്തേതിന്‌ Heredity എന്നും രണ്ടാമത്തേതിന്‌ Tn എന്നും പറയുന്നു. മലയാളത്തില്‍ പഠരമ്പര്യം എന്ന ഒറ്റവാക്കുകൊണ്ടാണ്‌ ഈ രണ്ടു സങ്കല്പങ്ങളെയും സൂചി പിക്കുന്നത്‌. പാരമ്പരയത്തെപ്പറ്റി ആദ്യത്തെ ഗഹനമായ കാഴ്ചപ്പാട്‌ അവതരിപ്പിച്ചത്‌ ടി.എസ്‌. എലിയട്ടാണ്‌. പാരമ്പര്യത്തെക്കുറിച്ചും പാരമ്പര്യവും കവിയും 53 തമ്മിലുള്ള ബന്ധത്തെക്കുറിച്ചും Beegaoo Tradition and Individual Talent എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരി്രബോധമാണ്‌ ഒരാളെ പാരമ്പര്യത്തിന്റെ കണ്ണിയാക്കുന്നത്‌. ചരി്രബോധം സമയാതീതവും കാലത്തെ സൂചിപ്പിക്കുന്നതുമായ ബോധമാണ്‌. ഒരു വ്യക്തി യുടെ പാരമ്പര്യമെന്നത്‌, അയാളുടെ ജന്മാവകാശമല്ല; അതു സ്വയം ആര്‍ജ്ജി ചെടുക്കുന്നതോ പുന:നമ്പാദിക്കുന്നതോ ആയിരിക്കും. എന്നതാണ്‌ എലിയ ടിന്റെ പാരമ്പര്യവാദത്തിന്റെ കാതലായ വശം. പരമ്പരാഗതസമൂഹങ്ങളിലെ ആദിപ്രരുപങ്ങളാണ്‌ മിത്തുകള്‍. അവ മനു ഷ്ൃയമനസ്സിന്റെ മശനലീകഭാവങ്ങളുടെ രുപശില്പങ്ങളാണ്‌. മനുഷ്യമനസ്സുമായി പലതരത്തില്‍ സംവദിക്കാന്‍ അവയ്ക്കു കഴിയുന്നു. റിച്ചാര്‍ഡ്‌ ചേസിന്റെ അഭി പായത്തില്‍, മിത്ത്‌ ഒരു ജ്ഞാനാര്‍ജ്ജന സമ്പ്രദായമാണ്‌. ശാസ്ത്രത്തെപ്പോലെ മിത്തും ഏകകാലത്ത്‌ ഒരു സ്രമ്പദായവും ക്രമപ്പെടുത്തിയ അനുഭവസംഹിത യുമാണ്‌. സാഗാരണജീവിതത്തിലെ വസ്തുതകള്‍ക്കു ദാര്‍ശനികമായ അര്‍ത്ഥം നല്കുന്നതും നിയാമകശക്തിയുള്ളതുമായ വിസ്തൃതമായ ബിംബമാണ്‌ മിത്ത്‌. മിത്ത്‌ ഒരേ സമയം ഒരു കഥയാണ്‌, ആഖ്യാനമാണ്‌, ചിന്താസംഹിതയാണ്‌. എല്ലാറ്റിലുമുപരി ഒരു ജീവിതമാര്‍ഗ്ഗമാണ്‌. മിത്തിലെ കഥാപാത്രങ്ങള്‍ മാനുഷിക വികാരങ്ങളുള്ള ദേവന്മാരോ അസു രന്മാരോ ആയിരിക്കും. ചിലപ്പോൾ അവ ചരിത്രറൊമാന്‍സുകളാകാം. സ്ഥല കാലങ്ങള്‍ മിത്തിനെ ബന്ധിക്കുന്നില്ല, അതിന്റെ ആന്തതികഭാവത്തിനു സര്‍വ്ധ കാലപ്രസക്തിയുണ്ട. മിത്തിന്‌ ആദിമദ്ധ്യാന്തങ്ങളും മുഖപ്രതിമുഖനിര്‍വുഹണ സന്ധികളും കഥയും കഥാപാത്രങ്ങളുമുണ്ട. സാമുഹ്ൃജിവിതത്തെ ആവിഷ്കരി 54 ക്കുന്ന സാഹിത്യത്തില്‍ മിത്തിന്‌ ച്രാധാന്യമുണ്ട്‌. ഓരോ നാടിനും ഓരോ സമൂഹത്തിനും ഓരോ കുടുംബത്തിനും ഓരോ വ്യക്തിക്കും കഥയുണ്ട്‌. കഥയാണ്‌ ഏറ്റവും സ്വാഭാവികമായ ആവിഷ്കാര രുപം. സ്വാതന്ത്രവും സര്‍ഗ്ഗാത്മകതയും കഥയില്‍ സമ്മേളിക്കുന്നു. കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജിവിതാംശങ്ങളോടു പ്രതീതികളും ഭാവന കളുംചേര്‍ത്ത്‌ കഥ മെനയുന്നു. അമൂര്‍ത്തമായ ഭാവങ്ങള്‍ നിറഞ്ഞ സമുഹമന സിന്റെ അബോധസത്ത രൂപപ്പെടുത്തിയ കല്പനകളാണ്‌ പുരാവ്യത്തം. ഏതു പുരാവ്യത്തവും അതു പ്രകടമാകുന്ന സമൂഹത്തിന്റെ ആന്തരാര്‍ത്ഥങ്ങളെ ഉള്‍ട്കൊണ്ടിട്ടുണ്ടാകണം. സമുഹം പുലര്‍ന്നുപോരുന്ന പാരിസ്ഥിതികമായ ഭുമി ശാസ്ത്രം, സനന്ദര്യബോധം, ലഭ്യമായ അസംസ്കൃത വസ്തുക്കള്‍, കാലാവ സ്ഥ, വൈജ്ഞാനികബോധം എന്നിങ്ങനെ പുരാവൃത്തത്തെ നിര്‍ണ്ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. പുരാവ്യത്തത്തിലെ കഥാപാത്രങ്ങള്‍ പലപ്പോഴും അമാ നുഷികമായ നില കൈവരിക്കുന്നവരാണ്‌. മാനവികവുൃക്തിത്വവികസനത്തിന്റെ പ്രതീകമായി കഥകളില്‍ ്രതൃക്ഷ പെടുന്ന തറവാട്‌ കഴിഞ്ഞ തലമുറയുടെ സാന്നിദ്ധ്യം പകരുന്ന പ്രേരണയാ ണ്‌. ലെവിസ്മുറി എന്ന ബ്രിട്ടീഷ നിയമജ്ഞന്‍ തറവാടിനെ ഇപ്രകാരം നിര്‍ഡ്മു ചിക്കുന്നുണ്ട്‌; ഒരു പൊതുപുൂര്‍വുസ്ത്രിയുടെ സ്ശ്രീവഴിയ്ക്കുള്ള മുഴുവന്‍ പിന്‍മു; ക്കാരും കൂടിച്ചേര്‍ന്ന മരുമക്കത്തായകുടുംബമാണ്‌ തറവാട്‌.” പതിനൊന്നാം നൂറ്റാണ്ടോടുകൂടി നായര്‍ സമുദായത്തില്‍ വ്യാപകമായി നിലവില്‍ വന്ന ഒരു ദായക്രമമാണ്‌ മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കള്‍ ആണ്‍മക്കളും പെണ്‍മ ക്കളും ഒരു തറവാട്ടില്‍ പെടുന്നു. ഇത്തരം തറവാട്ടില്‍ ഒരമ്മയും മക്കളും അമ്മാ 55 വനോടൊപ്പം താമസിക്കുന്നു. അമ്മയുടെ സഹോദരനായ അമ്മാവനാണ്‌ കാര ണവര്‍. സങ്കീര്‍ണ്ണസ്വഭാവമുള്ള തറവാട്ടില്‍ അമ്മയും അവരുടെ ആണ്‍മക്കളും പെണ്‍മക്കളും പെണ്‍മക്കളുടെ മക്കളും ഒരുമിച്ചു പൊതുകാരണവരുടെ ഭരണ ത്തിനും നിയ്ന്തണത്തിനും വിധേയരായി കഴിയുന്ന പതിവ്‌ ആദ്യകാലത്ത്‌ ഉണ്ടായിരുന്നു. തറവാട്‌ ഒരു കുട്ടുകുടുംബമാണ്‌. സ്വത്ത്‌ അവിഭക്തമായിരി ക്കും. സ്ത്രീ വഴിക്കാണ്‌ രക്തബന്ധനിര്‍ണ്ണയം നടത്തുന്നത്‌. അവിടെ പുറം വിവാഹനിയമം (ഒരേ തറവാട്ടില്‍ നിന്നല്ലാതെ മറ്റു തറവാടുകളില്‍ നിന്നും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക) നിലനിലക്കുന്നുണ്ട്‌. തറവാടുകള്‍ ആചാര ങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വേദികൂടിയാണ്‌. തറവാടുകളില്‍ സ്ത്രീകള്‍ക്കു ഗ്രാമുഖ്യും ്രായോഗികമായി ഉണ്ടായിരുന്നില്ല. ഇവയെല്ലാമാണ്‌ മരുമക്കത്തായ തറവാടുകളുടെ പ്രത്യേകതകള്‍. പരിണാമങ്ങള്‍ക്കു വിധേയമായി തറവാടുകള്‍ തകര്‍ച്ചയുടെ നിലയി ലെത്തി. ബാഹ്യവും ആന്തരികവുമായ ഘടകങ്ങള്‍ തകര്‍ച്ചയ്ക്കു കാരണമാ യിത്തീര്‍ന്നു. രാഷ്രീയ സാമൂഹിക, സാമ്പത്തിക ശക്തികളെയാണ്‌ ബാഹ്യ ഘടകം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ആഭ്യന്തരഘടകങ്ങള്‍ തറവാടിന്റെയു ളില്‍ ബാഹൃശക്തികളുടെ സ്വാധീനഫലമായി ഉടലെടുത്ത പ്രശ്നങ്ങളും പ്രതി സന്ധികളുമാണ്‌. വിവാഹപരിണാമം, ഭാര്യാഭര്‍ത്യബന്ധവികാസം, പിത്ൃഹു ത്യബന്ധവികാസം, വ്ൃക്തിവാദം, സ്വയാര്‍ജ്ജിതമ്വത്തിന്റെ സ്വതന്രത്വിനയോ ഗം, കാരണവരുടെ പക്ഷപാതം, അനന്തരവന്മാരുടെ അലസത, വ്യവഹാര ങ്ങള്‍, ദുര്‍വ്യയങ്ങള്‍, വിഭജനങ്ങള്‍ മുതലായവയാണ്‌ ആന്തരിക ഘടകങ്ങള്‍. ടൽ തിരുവതാംകുറില്‍ ആദ്യനായര്‍ റഗുലേഷന്‍ ആകട്‌ രാബല്യത്തില്‍ 56 വന്നു. പിന്നീട അതുപല പരിഷക്കാരങ്ങള്‍ക്കുശേഷം 1933ല്‍ മദിരാശി മരുമ ക്കത്തായ ആകട്‌ എന്ന പേരില്‍ മലബാറില്‍ നിലവില്‍ വന്നു. ഈ ആകടിന്റെ ബില്ലുകള്‍ പ്രകാരം നായര്‍ സമുദായത്തില്‍ മരുമക്കത്തായം നിയമപരമായി അവസാനിക്കുകയുണ്ടായി. 1.3.3.2 പാരമ്പര്യം ചെറുകഥയില്‍ കാലഘട്ടങ്ങളുടെ വ്ൃതിയാനമനുസരിച്ച്‌ പരിസരങ്ങളും വ്യത്യാസപ്പെടും. അതനുസരിച്ച്‌ കഥകളില്‍ മാറ്റം വരും. നവോത്ഥാന നവോത്ഥാനന്തര കഥക ളില്‍ തറവാടും പാരമ്പര്യവുമെല്ലാം (പമേയങ്ങളായിരുന്നു. പിന്നിട്‌ അണു കുടുംബങ്ങളും ആഗോളിീകരണേവുമെല്ലാം വന്നപ്പോള്‍ നവിീനകഥാപ്രമേയങ്ങ മില്‍നിന്നും പാരമ്പര്യം വിട്ടുപോയി. ആദ്ൃകാലകഥാക്യത്തുക്കളില്‍ ഒരാളായ അമ്പാടി നാരായണപ്പൊതുവാളിന്റെ ഒരു ഇതിഹാസ വന്ത എന്ന കഥ പാർ മ്പര്ൃസമുഹങ്ങളില്‍ പ്രതിപാദിക്കുന്നതുപോലെ ഒരു ക്ഷേത്രോല്പത്തിയെക്കു റിച്ചാണ്‌ അവതരിപ്പിക്കുന്നത്‌. തൃശ്ശിവപേരൂര്‍ മഹാക്ഷേേേതത്തിലെ പഴയബിംബം സമുദ്രത്തില്‍ ഒഴുക്കിവിടുകയും അതു വല്ലാര്‍പാടത്തു വന്നടിയുകയും ചെയ്തു. പുല്ലരിയാന്‍ പോയിരുന്ന പറക്കളളികളില്‍ ഒരുത്തി അരിവാള്‍്‌ അമ്പാക്കി ഉതാടുത്തുവിട്ടു. അസ്ത്രം ചെന്നുവിണതു പങ്ങായി മേനോന്റെ നടുമുറ്റത്താ യിരുന്നു. പറക്കളളി ബിംബം അവിടെ കൊണ്ടുചെന്നു പ്രതിഷ്ഠിച്ചു. പിന്നി ടത്‌ ഇളങ്കുന്നപുഴ സു്രഹ്മണ്യക്ഷേതം എന്നറിയപ്ചെട്ടു. കോയിമക്കാരനായ നമ്പുതിരിയുടെ പ്രവര്‍ത്തികളും ശിഷ്യനായ ഇക്കോരന്‍നായരുടെ പ്രവര്‍ത്തി കളും കഥയിലെ നായികയായ പത്മാവതി, നായകനായ പത്മനാഭന്‍, മറ്റു കഥാപാത്രങ്ങള്‍ എന്നിവരുടെ ജീവിതാവിഷ്കരണത്തിനു പശ്ചാത്തലമായ 57 ക്ഷേശ്രോല്പത്തി ഐതീഹ്യവും കഥയില്‍ ചിത്രീകരിക്കുന്നുണ്ട്‌. തറവാട്‌ പഴയ കഥകളിലെ പ്രത്യേക കാഴ്ചപ്പാടായിരുന്നു. കാരൂരിന്റെ അട്യന്തിരം അത്തരമൊരു തറവാടിന്റെ കഥയായിരുന്നു. കഥയിലെ പ്രധാന കഥാപാത്രമായ മാധവന്‍, തനിക്കു ചെറിയൊരു വീടു പണിയാനായി പഴയ വിട പൊളിച്ചു വില്ക്കുന്നവരുണ്ടെങ്കില്‍ അതു വാങ്ങാനായി ഒരു സ്ഥലത്തെ ത്തുന്നു. നായര്‍ സമുദായത്തിനിടയില്‍ ആളോഹരിഭാഗം വെച്ചതിന്റെ ഫല മായി പഴയ തറവാടുകള്‍ പലതും ഭാഗം വെയ്ക്കുകയും അതില്‍ തങ്ങള്‍ക്കു കിട്ടിയ ഭാഗം പൊളിച്ചു വിലക്കുകയും ചെയ്ത അംഗങ്ങളുണ്ടായിരുന്നു. അങ്ങ നെയുള്ള ഒരു തറവാടിന്റെ ഭാഗം വാങ്ങാനാണു മാധവന്‍ അവിടെ എത്തിയ ത്‌. മുപ്പതു കൊല്ലം മുന്പു ആ തറവാട്ടില്‍ ഒരു അടിയന്തിരത്തിനു പോയതു മാധവന്‍ കഥയില്‍ ഓര്‍ക്കുന്നുണ്ട്‌. അന്നവിടെ അദ്ധ്യക്ഷന്റെ സ്ഥാനാരോ ഹണം, പരിപാടികള്‍, നായന്മാര്‍ക്കു ആളോഹരിഭാഗഡും മക്കത്തായവും ഏർപ്പെ ടുത്തുന്നതിനു ഗവണ്‍മമന്റിനെ പ്രേരിപ്പിക്കാനുള്ള പൊതുജനാഭിപ്രായം രൂപീ കരിക്കല്‍ എന്നിവ അടങ്ങുന്ന സമ്മേളനവും നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ കാരണവരുടെ അടിയന്തരം കഴിക്കുവാനുളള ശേഷിപോലും ആ തറവാട്ടിലു ളളവര്‍ക്കില്ല. ഈ കഥയില്‍ പരാമര്‍ശിക്കുന്ന തറവാടും മക്കത്തായവും എല്ലാം പഠരമ്പര്യസമൂഹങ്ങളുടെ മുഗ്രകളായിരുന്നു. എന്നാല്‍ ഇന്ന്‌ എല്ലാം അന്യം നിന്നുപോകുന്നു എന്നതിനു തെളിവാണ്‌ കഥയുടെ ആദുഭാഗം. തറവാടിന്റെ ഐശ്വര്യം ഭുതകാലസ്മരണകളില്‍മാ്രം നിറഞ്ഞുനില്‍്ക്കുന്നതായി മാറി. അനുഭവവൈരുദ്്യങ്ങള്‍ക്കു നടുവിലൂടെ സഞ്ചരിച്ച കഥാകൃത്താണ്‌ നന്ത നാര്‍. മലയാളിയുടെ വിസ്മൃതമായിക്കൊണ്ടിതിക്കുന്ന ഭൂതകാലം നന്തനാരുടെ 58 ക്ഥാലോകത്ത്‌ തെളിഞ്ഞുയരുന്നു. കുട്ടുുകുടുംബജീവിതവ്യവസ്ഥയുടെയും സങ്കീര്‍ണ്തനിറഞ്ഞ മനുഷ്യബന്ധങ്ങളുടെയും ലോകമാണത്‌. പഴയ നായര്‍ തറവാടുകള്‍ ഭാഗംെച്ചു പിരിഞ്ഞതും തകര്‍ന്നതും കേരളചരിത്രത്തിലെ സാമു ഹൃയാഥാര്‍ത്ഥ്യമാണ്‌. ആ തകര്‍ച്ച അനിവാര്യമായിരുന്നു. ഒരു തലമുറയുടെ സ്വാര്‍ത്ഥതയും ധുര്‍ത്തുമാണ്‌ അതിനു വഴിയൊരുക്കിയത്‌. ആ കാലഘട്ടത്തിലെ സാമുദായികസഹിഷ്ണുതയെ എടുത്തുകാട്ടുന്ന കഥയാണ്‌ മമായ്തില്‍. സമര ണകളിലുടെ മുന്നേറുന്ന മൊത്തീനില്‍ മനുഷ്യാവസ്ഥകള്‍ നേരിടുന്ന നൈതി ക്പതിസന്ധികള്‍ വിശപ്പിന്റെയും മരണത്തിന്റെയും രൂപകങ്ങളായി പരിവര്‍ത്തി ക്കപ്പെടുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതിയ നിമിഷങ്ങള്‍ പണിക്കാരനായ ഒമൊയ്തീന്‍ കൊണ്ടുവരുന്ന ചക്കരകിഴങ്ങില്‍ വിശപ്പകറ്റി ജീവിതം തള്ളിനീക്കി. മൊയ്തിന്റെ പ്രവചനമനുസരിച്ച്‌ നന്തനാരുടെ വളര്‍ച്ച, കുടുംബത്തിന്റെ ഐശ്വര്യം തിരികെ കൊണ്ടുവന്നു. “ഞാന്‍ വലുതായി; പട്ടാ ഉത്തില്‍ചേര്‍ന്നു വീട്ടില്‍ പട്ടിണിയില്ലാതായി. അടുക്കളയില്‍ നിന്നും പുക പൊന്തി. ജീവിതവേദനകളില്‍ താങ്ങുംതണലുമായി കുടെയുണ്ടായിരുന്ന ഉമായ്തീന്‍ തന്റെ ജീവന്റെതന്നെ ഭാഗമാണെന്ന്‌ കഥാക്യത്ത്‌ തിരിച്ചറിയുന്നു. പെണ്‍കുഞ്ഞുങ്ങളുടെ ബാല്യംപോലും ആശ്രമിക്കപ്പെടുന്ന ഈ കാല ഘട്ടത്തില്‍ വൈശാഖന്റെ വേലിമുല്ല എന്ന കഥ ഗ്രാമത്തിന്റെയും നല്ല തറവാ ടുകളുടെയും (പ്തിനിധാനമായി നിലകൊള്ളുന്നു. സാമുഹ്യബോധവും പക തിബോശവും സമ്മേളിക്കുന്നതാണ്‌ ഈ കഥ. സ്ത്രീത്വം വിലപനച്ചരക്കാകുന്ന കാലത്തിന്റെ മുന്നറിയിപ്പു കഥാകൃത്ത്‌ ഈ കഥയിലൂടെ പകര്‍ന്നുനല്‍കുന്നു. ഗ്രാമത്തിന്റെ നിഷകളങ്കതയും സ്നേഹവും നഷ്ടസ്മ്ൃതികളാകുന്നു. ഓരോ 59 പിഞ്ചുകുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന സ്ത്രീമുഖം കാഥികന്‍ കണ്ടെത്തുന്നു. സ്വന്തം മകള്‍പോലും അച്ഛനില്‍നിന്നും വിദുരമാകുന്ന സംസ്കാരം. വേലിമു ലലയിലെ പുക്കളിലായിരിക്കുമല്ലോ കച്ചവടക്കണ്ണുകള്‍ ആദ്യം പതിയുക എന്ന വരികളിലൂടെ ആഗോളവല്ക്കരണം ജനജീവിതങ്ങളെ കാര്‍ന്നുതിന്നുന്ന സംസ്കാരമായി തീര്‍ന്നിരിക്കുന്നു ഏന്നു സുചനയുണ്ട്‌. പഴയ തറവാടുകളില്‍ കൊളുത്തുന്ന സന്ധ്യാദീപത്െക്കുറിച്ചും സന്ധ്യക്ക്‌ അമ്പലത്തിലേക്ക്‌ മുല്ല പുക്കള്‍ ഇറുത്തെടുത്ത്‌ പോകുന്ന സ്ത്രീകളെക്കുറിച്ചും കഥയില്‍ പരാമർശി ക്കുന്നുണ്ട്‌. മലയാളചെറുകഥയില്‍ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട ഒരു ഏഴു ത്തുകാരനാഞ്‌ പി.സുരേന്ദ്രന്‍. നിഴലുകളിലെ സമയം എന്ന കഥയിലെ ധാ നകഥാപാത്രം ജനിച്ചുവളര്‍ന്ന രാമവും അവിടുത്തെ നാട്ടുനടപ്പുകളും ആചാ രൃമര്യാദകളും വിശേഷപ്പെട്ടതായിരുന്നു. ഒരു ദിവസം നായകളന്റെ കുട്ടിക്കാ ലത്ത്‌ താന്‍ ജനിച്ചുവളര്‍ന്ന മാര്യാട്ട ഗ്രാമേത്തില്‍നിന്നും ദേവന്നുരിലെ തീയാ ട്ടിനു പോകുമ്പോള്‍ ദേവന്നൂരിന്റെ പൂര്‍വ്വകഥ അമ്മാമ്മ കുട്ടിയോടു പറയുന്നു. ഇരുട്ടിൽ സഞ്ചരിക്കാന്‍ അരിപ്പചുട്ട ഉപയോഗിച്ചിരുന്നത്‌, പ്രേതങ്ങളെയും പിശാ പുക്ക്ളെയും യക്ഷികളെയുമൊക്കെ മാന്ത്രികുക്കളങ്ങളില്‍ തടവിലാക്കിയ കഥ, ഒടിയന്റെ കഥ, ഒടി മറിഞ്ഞുവന്നവന്റെ നാവുപിഴുതെടുത്ത കഥ, വല്യമ്മാവൻ മന്തവാദം പഠിച്ചതും മാന്ത്രികചതുരത്തില്‍ ഒടിയനെ തളച്ചതുമായ കഥ, ചുട ലകളില്‍ നിന്നും പൊട്ടിച്ചുട്ട പുറപ്പെടുന്നതും പൊട്ടിച്ചുട്ട യാശ്രക്കാരെ വഴിതെ രിക്കുന്നതുമായ കഥ, കോഴിയെ നേര്‍ച്ച കൊടുക്കുന്നതും കാക്കരക്കാളിയില്‍ കോഴിയെ വെട്ടുന്നതുമായ കഥ ഇവയൊക്കെയാണ്‌ അമ്മാമ്മ കുട്ടിയോട്‌ പറ 60 യുന്നത്‌. മാരിയാട്ട, ദേവന്നുര്‍ ഗ്രാമങ്ങളുടെ പുരാതനമായ ആദിസംസ്കാരത ത്തിന്റെ അന്തരീക്ഷമാണ്‌ മുകളില്‍ വ്യക്തമാക്കിയത്‌. നിഴലുകളിലൂടെയും പക്ഷിയൊച്ചകളിലൂടെയും സമയമറിഞ്ഞാണ്‌ ഗ്രാമവാസികള്‍ ജീവിച്ചത്‌. കഥാ നായകന്‍ പതിന്നാലു വയസ്സുള്ളപ്പോള്‍ പുത്തന്‍പുര എന്ന അകലെയുള്ള ബന്ധുനപീട്ടില്‍ വെച്ചാണ്‌ ക്ലോക്ക്‌ കണ്ടത്‌. ഇ്രകാരം (്രാമജീവിതത്തിന്റെ വ്യത്യ TOMO തലങ്ങള്‍ ചിത്രീകരിക്കുന്ന പി.സുരേന്രന്റെ കഥ പാരമ്പത്യസമുഹ പിത്രികരണം സാദ്ധയമാക്കുന്നു. കഥാപ്രമേയങ്ങള്‍ എപ്പോഴും വ്യതിരിക്തമാണ്‌. ്രമേയത്തിനനുസരി ചുഠാണ്‌ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്‌. കഥ നടക്കുന്ന സാഹചര്യം ഗ്രാമ മാണെങ്കിൽ, തറവാടുകളും ആചാരങ്ങളും അടങ്ങിയ പാരമ്പര്യം കഥയില്‍ ചി്രീകരിക്കപ്പെടുന്നു. ഒപ്പം സമൂഹത്തില്‍ വരുവാനിരിക്കുന്ന മാറ്റങ്ങള്‍ ജീവി തത്തിനുപോലും ഭിഷിണിയായിത്തീരുന്ന സാഹചര്യങ്ങളും കഥയിലുണ്ട്‌. അവിടെ പൊളിച്ചുകൊണ്ടുപോകുന്ന തറവാടുകളുടെയും നഷ്ടമായിടക്കൊണ്ടി രിക്കുന്ന സംസ്കൃതികളുടെയും ചിത്രമായിരിക്കും ആവിഷികരിക്കുന്നത്‌. ആചാ രങ്ങളും വിശ്വാസങ്ങളും അന്യമാകുന്ന ഒരു തലമുറയ്ക്ക്‌ ഇപ്രകാരമുളള സാഹി തൃസ്യഷ്ടികള്‍ നല്കുന്നത്‌ അവയൊക്കെ സംരക്ഷിക്കാനുള്ള ഉള്‍്രചോദന മായിരിക്കും. വ്യക്തിയും വ്യക്തി സൃഷ്ടിക്കുന്ന സാമൂഹ്യബോധവും സംസ്കാ രിക ധാരണകളില്‍ നിന്നു അകന്നു നില്ക്കുന്നില്ല എന്നതാണ്‌ പാതമ്പരുചിന്ത യില്‍ നിന്ന്‌ മനസ്സിലാക്കുന്ന ്രധാനപ്പെട്ട വസ്തുര. അതായത്‌ സാംസ്‌കാ രിക ഘടകങ്ങളും പാരമ്പര്യഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പകൃതിയും അതുള്‍ക്കൊള്ളുന്ന സമുഹവും സ്ൃഷടിക്കുന്ന നിര്‍വചിക്കാന്‍ 61 കഴിയാത്ത ബന്ധം സംസ്കാരത്തിലും പാരമ്പര്യത്തിലും കാണാം. എഴുത്തു കാരന്‍ സമൂഹത്തോടും തന്റെ കുലത്തോടും ജീവിതത്തോടുമുള്ള അഭിമാന ബോധമാണ്‌ പാരമ്പര്യബോധത്തിന്‌ കാരണം. അതുകൊണ്ടുതന്നെ നല്ലൊരു കഥയുടെ അടിസ്ഥാനധാര പാരമ്പര്യത്തില്‍ നിന്നുകിട്ടുന്ന അസംസ്കൃത വസ്തുതകളാണെന്നു മനസ്സിലാക്കാം. 13.3.3 ആധുനികസമ്ഹം സമൂഹമനസ്സിന്റെ ഉള്ളറകളില്‍നിന്നും ജിവിതയാഥാര്‍ത്ഥുങ്ങള്‍ ഉള്‍ക്കൊണ്ടാണ്‌ സാഹിത്യകാരന്‍ സാഹിത്ൃനിര്‍മ്മിതി നടത്തുന്നത്‌. ഒരു യാഥാര്‍ത്ഥ സാഹിതൃകാരനെ സ്യഷ്ടിച്ചെടുക്കാന്‍ ഒരു സമുഹത്തിനുമാത്രമേ കഴിയു. സമുഹം പാരമ്പര്യങ്ങളെ നിഷേധിച്ചുകൊണ്ട്‌ അനുനിമിഷം പുരോഗ ഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ഓഗ്സോണിന്റെ വാക്കുകളില്‍, പുരോഗതി എന്നാല്‍ പ്രകടമായ ഭാവിക്കുവേണ്ടി പൊതുസമൂഹം അഭിലഷ ണീയമായി കരുതുന്ന ലക്ഷ്യാധിഷ്ഠിതമായ ചിന്തയിലേക്കുള്ള മുന്നേറ്റമാണ്‌. ജീന്‍സ്ബര്‍ഗ, യുക്തിപരമായ മുല്യനിര്‍ണ്ഠയം സാക്ഷാത്കരിക്കുന്ന ഒരു ദിശ യിലേക്കുള്ള വികാസമാണ്‌ പുരോഗതി എന്നു പറയുന്നുണ്ട്‌ ” പുരോഗതിയി ലേക്കുളള ചലനങ്ങളുടെ ഫലമായി ലോകം ഒരൊറ്റ ഗ്രാമംപോലെ ആയിത്തി രുന്ന അവസ്ഥ സംജാതമായി. ഈ അവസ്ഥയാണ്‌ ആഗോളവല്ക്കരണം. സാമ്പത്തിക, സാമൂഹിക, സാഭക്കേതികു, സാംസ്കാരിക മണ്ഡലങ്ങളില്‍ ലോക രാജ്യങ്ങള്‍ തമ്മിലുളള ബന്ധമാണ്‌ അതെന്നു പറയാം. വിശാലമായ ഒരര്‍ത്ഥ ത്തില്‍ സ്വാതന്ത്രം, പുരോഗതി, സേവനം, വിനിമയം ഇതൊക്കെയാണ്‌ ആഗോ ളികരണം എന്ന പദം ഉള്‍ക്കൊളളുന്നത്‌. 62 പുതിയ ജീവിതപരിസരങ്ങള്‍ മനുഷ്യജീവിതത്തെ അതിന്റെ സ്വഭാവിക തയില്‍നിന്നും അകറ്റുകയാണ്‌. അനുദിനം കൂടുതല്‍ യന്ത്വല്കൃതമായ, പകൃതി നിരപേക്ഷമായ ചുറ്റുപാടുകളിലേക്കും ജീവിതാവസ്ഥകളിലേക്കും മനു ഷ്യന്‍ ചുരുങ്ങുന്നു. മനുഷ്യനും സമൂഹവും ചെറിയ വൃത്തങ്ങളില്‍ അകപ്പെടു ന്നു. ആധുനിക മനുഷ്യജിവിതത്തിലുണ്ടായ പരിവര്‍ത്തനങ്ങളില്‍ പ്രധാനമാണ്‌ നഗരജിീവിതത്തിനോടുളള അഭിനിവേശം. ചെറുതാകുന്ന കുടുംബം, സനകര്യ ങ്ങളെ പുണരാനുളള മനോഭാവം, വ്യവസായ കേന്ദ്രീകൃത ജീവിതം, വിദ്യാ ഭ്യാസത്തിന്റെയും സാങ്കേതികതയുടെയും വളര്‍ച്ച, ജീവിതോപാധികളുടെ ലഭ്യ ത, സാമ്പത്തിക ഘടനയുടെ പരിവര്‍ത്തനം എന്നി ഘടകങ്ങള്‍ നഗരവലക്ക രണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഗ്രാമാന്തരിക്ഷത്തിന്റെ സ്വസ്ഥതകളില്‍ നിന്നും നഗരാന്തരിക്ഷത്തിന്റെ തിരക്കുകളിലേക്കു ചേക്കേറാനാണു പുതുസ മുഹം ഇഷ്ടപ്പെടുന്നത്‌. അതിനു സഹായകമായി ഉയര്‍ന്നു വരുന്ന ഫ്ളാറ്റുസ മുച്ചയങ്ങളും സുപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും വിദ്യാഭ്യാസസ്ഥാപ നങ്ങളും നഗരവല്ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. നഗരവലക്കരണം സാദ്ധ്യമാക്കുന്ന ജനജീവിതാവസ്ഥയാണ്‌ നാഗരിക ത. യാന്ത്രികമായ തൊഴിലുകളും ജീവിതരീതികളും ഇഷ്ടാനിഷടങ്ങളും സാധാ രണ സമൂഹത്തില്‍നിന്നും നാഗരിക സമൂഹത്തെ വേറിട്ടുനിര്‍ത്തുന്നു. ആഗോ വല്‍ക്കരണവും നഗരവലക്കരണവും സമൂഹത്തില്‍ വ്യത്യസ്തമായ ഒരു അന്ത രീക്ഷം സ്യഷടിക്കുന്നു. ആധുനിക, ഉത്തരാധുനിക സാഹിത്യനിര്‍മ്മിതിയ്ക്കു അവ കളമൊരുക്കുന്നു. സാഹിതൃസ്യഷടിയുടെ പ്രഗനേപ്രമേയങ്ങളാണ്‌ മനു ഷ്യൃശരിീരം, ഉപഭോഗ-മാധ്യമസംസ്കാരം, കുമ്പോളം, ചരിശ്രം, ഫെമിനിസം 63 എന്നിവ. ശരീരത്തിനും അതിന്റെ തൃഷണകള്‍ക്കും ഉപരി മാനസികമായ ഒന്ന തൃമുള്ള കര്‍തൃത്വങ്ങളായി സ്ത്രിപുരുഷന്മാരെ വാര്‍ത്തെടുക്കുന്ന ആധുനിക തയുടെ ചടുക്കുടില്‍ നിന്നും ലിംഗബോധം ഉത്തരാധുനിക കഥകളില്‍ വൃത്യ സ്തമാനങ്ങള്‍ സ്യഷ്ടിച്ചു. സ്ത്രീ സ്വത്വാവിഷ്കാരത്തിന്റെ ഭിന്നമാനങ്ങള്‍ ഈ കാലഘട്ടത്തിന്റെ കഥകളുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കാം. ഫെമി നിസത്തിന്റെ അനുകുല്രപതിഷേധന്വ്വരങ്ങള്‍ കഥകളില്‍ നിഴലിക്കുന്നുണ്ട്‌. വാക്കുകള്‍കൊണ്ട്‌ സൃഷ്ടിക്കുന്ന പ്രാതിനിധ്യമ്പഭാവമുളളതും ഇ്രിയസം വേദകവും സുക്ഷമചിത്രങ്ങളടങ്ങിയതുമായ ബിംബങ്ങള്‍ കഥകളില്‍ സര്‍ഡ്ു സാധാരണമാണ്‌. മിത്തുകളുടെ പുനര്‍വായന കഥകളുടെ ആഖ്യൊനതലത്തില്‍ സവിശേ ഷത പുലര്‍ത്തുന്നുണ്ട. അന്യവല്ക്കരണം സംഭവിച്ച കഥാപാത്രങ്ങള്‍ കഥക ളുടെ സവിശേഷതകളാണ്‌. അന്യവല്ക്കരണത്തിനു നാലു കാരണങ്ങളാണു കാമ്യു ചുണ്ടികാണിക്കുന്നത്‌. 1. ജീവിതത്തിന്റെ യാന്ത്രികത മനുഷ്യന്റെ സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥ ത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. 2. കാലത്തിന്റെ ്രവാഹതെക്കുറിച്ച്‌ പൊടുന്നനെയുണ്ടായ ബോധം. 3. അന്യമായ ലോകത്ത്‌ ചെന്നെത്തുന്ന പ്രതീതി, 4. മറ്റുള്ളവരില്‍ നിന്നുള്ള ഒറ്റപ്പെടല്‍ എന്നിവയാണ്‌. മനുഷ്യന്‍, മറ്റു മനു ഷയര്‍, പകൃതി, ്പഞ്ചനത്ത എന്നിവയോടും അവനവനോടും തന്നെയും വിഘടനം സംഭവിക്കുന്ന അവസ്ഥയാണ്‌ അന്യവല്ക്കരണം. 64 സര്‍റിയലിസ്റ്റ്‌ സങ്കേതങ്ങളെ പരമാവധി [പയോജനപ്പെടുത്തുന്ന അബ്സേര്‍ഡ്‌ സാഹിത്ൃയകാരന്മാരും ആധുനികതയുടെ കാഴ്ചപ്പാടിലുടെ സാഹിത്യം നിര്‍മ്മിക്കുന്നവരാണ്‌. ജീവിതത്തിലെ സത്യം മരണമാണെന്നും തന്മുലം ജീവിതം വ്യര്‍ത്ഥമാണെന്നും പ്രഖ്യാപിച്ചു കൊണ്ടു മുന്നേറുന്ന അബ്സേര്‍ഡിസ്റ്റുകളുടെ അടിസ്ഥാന പ്രമാണം; ദൈവം മരിച്ചെന്നു മാശ്രമല്ല തല്‍സ്ഥാനത്തു പ്തിഷ്മിക്കാന്‍ മര്‍്റൊന്നുമില്ലെന്നതുമാണ്‌. ജീവിതം അബ്സേര്‍ഡ്‌ ആണെന്ന അവബോധത്തിന്‌ മുഖ്യഹേതു സമൂഹത്തില്‍ ഒറ്റ പ്പട്ടുപോയ വൃക്തിത്വങ്ങളായിരുന്നു. ഇരകാരമുള്ള വൃക്തികളില്‍ ഉളവായ ദര്‍ശനങ്ങളില്‍ ഏറ്റവും ശക്തമായത്‌ അസ്തിത്വവാദമാണ്‌. അസ്തിത്വ വ്യഥ, അസ്തിത്വ ദര്‍ശനം എന്നെല്ലാമറിയപ്പെട്ടിരുന്ന ഈ സംജ്ഞയെക്കുറിച്ചു ദഡോ.രഘേവന്‍ പിളള, mad olen അസ്തിത്വദര്‍ശനം എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. ഓരോ വ്യക്തിയും ജനിക്കുന്നത്‌ ഒന്നുമായിട്ടല്ല. ആദ്യം നിലനില്പ്‌ ഉണ്ടാവുകയും പിന്നീട സ്വന്തമായ തെരഞ്ഞെടുപ്പിലുടെ എന്തോ ഒന്ന്‌ ആയിത്തീരുകയും ചെയ്യുന്നു. ജീവിതം എന്തോ ഒന്ന്‌ ആയിത്തീരോണ. എല്ലാവരുടെയും തെരഞ്ഞെടുപ്പ്‌ ഒന്നായാല്‍ സമൂഹമില്ല. അന്യനെ നരകമായി അസ്തിത്വവാദികള്‍ കാണുന്നു. നിലവിലുള്ള സാമുഹ്യമുല്യങ്ങളെ അംഗീക രിക്കാത്ത അവര്‍ക്ക്‌ ജീവിതത്തെപ്പറ്റി ഉറപ്പുപറയാന്‍ കഴിയുന്നത്‌ മരണത്തില്‍ മാത്രമാണ്‌. സ്വന്തമായുള്ള സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ്‌ അസ്തി UHI Us. Visual Image എന്ന പ്രതീതിവാദത്തിനും ഈ കാലയളവില്‍ വളരെ പ്രാധാന്യം കല്പിക്കപ്പെട്ടു. മനുഷ്യന്‍ ടി.വി.യും ഇന്റര്‍നെറ്റും സൃഷ്ടിക്കുന്ന 65 മിഥ്യയായ ലോകത്തിന്റെ വലയില്‍പ്പെട്ടു പോകുന്നു. കുടുംബങ്ങള്‍ തകരുകയും കാര്‍ണിവല്‍ സംസ്കാരം രൂപപ്പെടുകയും ചെയ്യുന്നു. വര്‍ണ്ണശബളതക്കും ബഹു സ്വരതക്കും പാധാന്യം കൂടുന്നതിനനുസരിച്ചു ഏകതാനത ഇല്ലാതാകുന്നു. ആധുനിക സമൂഹത്തിന്റെ അടിസ്ഥാനപരമായദര്‍ശനം നിഹിലിസ(്ശൂന്യതാ വാദംത്തിന്റേതാകുന്നു. പാരമ്പര്യനിഷേധം, ഭതീകാതീത സതൃത്തിന്റെ നിരാ കരണം, ജീവിതം നിരര്‍ത്ഥകമാണെന്ന ബോധം, എല്ലാ മുല്യങ്ങളുടെയും തിര സ്കാരം, രചനാത്മകങ്ങളായ പ്രകിയകളെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം എന്നിവയാണ്‌ നിഹിലിസത്തിന്റെ സവിശേഷതകള്‍. മോഡേണിസ ത്തിന്റെയും അസ്തിത്വവാദത്തിന്റെയും മനലീകാധികാരം നിഹിലിസത്തിന്റേ താകുന്നു. ആധുനി കോത്തരയുഗത്തിലെ സാങ്കല്പിക ദര്‍ശനമാണ്‌ സൈബര്‍സ്പെയ്സ്‌. ആഗോള കന്ധ്യുട്ടര്‍ ശ്ൃംഖലയാണത്‌. വില്യം ഗിബ്സൺ ഇതിനെ മാട്രിക്സ്‌ എന്നു വിളിക്കുന്നു.” വസ്തുതകളുടേതായ ഈ നഗര ത്തില്‍ പഴയതും പുതിയതുമായ എല്ലാ വിവരവും ലഭ്യമായിരിക്കും. ഇന്റര്‍നെറ്റും പപേതീതി യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന ഒരു സാങ്കല്പിക മിശ്രിതമാണ്‌ ഗിബ്സന്റെ ഭാവനയിലെ സൈബ്ര്‍സ്പെയ്സ്‌. അനിയന്ത്രിതമായ ഒരു സ്വാത ന്തൃത്തിന്റെ മണ്ഡലമാണത്‌. 1.3.3.4 ചെറുകഥയില്‍ ആശാനികത കഥ കാലത്തിനനുസരിച്ച്‌ പുരോഗതി ്രാപിക്കുകയും ആശയങ്ങളും ഭാവങ്ങളും വ്യതിത്ക്തമാവുകയും ചെയ്യുന്നു. പാരമ്പര്യങ്ങളെ നിഷേധിക്കുന്ന ഒരു തലമുറ ആധുനികകാല ഘട്ടത്തില്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നു. മാറിയ കാലഘട്ടത്തിന്റെ അഭിരുചികളും സാഹചര്യങ്ങളുടെ പരിണാമവും കഥയ്ക്കു 66 പുതിയ രൂപഭാവങ്ങള്‍ നല്കി. ആദിമദ്ധ്യാന്തങ്ങളില്ലാതെ ജീവിതമുഹൂര്‍ത്ത ങ്ങളെ അടയാളപ്പെടുത്തുന്ന കഥകളുടെ ലക്ഷ്യം ഏകാഗ്രമായിരിക്കും. ഒ.വി.വിജയന്റെ മുന്നാം ലോകമഹായുദ്ധം ഒരു അബ്സേര്‍ഡ്‌ രചന യാണ്‌. വന്‍ശക്തി രാഷ്ട്രങ്ങളില്‍ നിലനില്ക്കുന്ന യുദ്കൊതിക്കെതിരായ ശക്തമായ വിമര്‍ശനമാണ്‌ ഇതില്‍ അടങ്ങിയിട്ടുളളത്‌. പൊരുത്തക്കേടുകളി ലുടെ രൂപംകൊള്ളുന്ന ആക്ഷേപഹാന്ധയത്തിന്റെ സ്വരത്തിലാണ്‌ വിമര്‍ശനം. സ്ഥലത്തിന്റെ യുക്തിബന്ധത്തെ തകര്‍ത്ത്‌ അതിന്റെ കഷ്ണങ്ങള്‍ അയുക്തിക മായും (്രമരഹിതമായും യോജിപ്പിച്ചുകൊണ്ടാണ്‌ ഈ കഥയില്‍ അബ്സേര്‍ഡിറ്റി സ്ൃഷ്ടിച്ചിട്ടുളളത്‌. കേരളീയമായ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന സംഭവങ്ങ ളെയും വ്യക്തിനാമങ്ങളെയും ഭാഷാപരമായ പ്രത്യേകതകളെയും അമേരിക്ക യുടേതായ സ്ഥലത്തില്‍മാറ്റി വിനൃസിച്ചിരിക്കുന്നു. ഉദാ -: കഥയില്‍ അമേരി ക്കയിലെ യുദ്ധവാദികളെ നയിച്ചിരുന്നത്‌ അമേരിക്കന്‍ സര്‍വുസൈസന്ധാധിപനായ ഒൌസേപ്പുണ്ണി പൈലോത്‌ വറീത്‌ ആയിരുന്നു. ഒടിമറിയല്‍ എന്ന മാന്ത്രികകല യെപ്പറ്റി കഥയില്‍ പറയുന്നുണ്ട്‌. ഒടിയനു നല്‍കിയിരിക്കുന്ന പേര്‍ ചെന്തിയവു പറയന്‍ എന്നാണ്‌. ചെന്തിയാസ്‌ റഷ്യന്‍ പേരിനോടു സാദൃശ്യമുണ്ട്‌. പറയന്‍ എന്നതു കേരളിയ ജാതിനാമവ്ുമാണ്‌. ഭാഷയുടെ കാര്യത്തിലും ഇപ്രകാരം കാണാം. “ജോണ്‍സണ്‍ യാചിച്ചു, അസേപ്പൂണ്യേ, അര്‍ത്‌, ചെയ്യര്‍താത്തത്‌ ചെയ്തുടാ. ദൈവം തമ്പിരാന്‍ പൊറുച്ചിക്കൂലാ. എന്തൊരുട്ട പെറസിണ്ടാടോ താന്‍? അന്ന്‌ ആദ്യമായി അമേരിക്കന്‍ ജനാധിപ തൃത്തിന്റെ ചരിത്രത്തില്‍ ഒരു സൈന്യാധിപന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു. 67 ശിവ ശിവ ഡീന്‍ റസ്കിന്‍ പറഞ്ഞു.” കേരളത്തിലെ പ്രാദേശികമായ ഭാഷയിലാണ്‌ അമേരിക്കന്‍ ്രസിഡണ്ടും നേതാ ക്കന്മാരും സംസാരിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്നത്‌. പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളെ ചുണ്ടിക്കാട്ടുകയാണ്‌ കഥയില്‍ ചെയ്തിരിക്കുന്നത്‌. മുന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിനുമുമ്പ്‌ തിയതി നിശ്ചയിക്കാന്‍ പണിക്കരെ വിളിക്കുന്നതും കാളയായി രൂപാന്തരപ്പെട്ടു ശ്രതുസംഹാരം ചെയ്യുന്ന ഒടിയനെ ക്കുറിച്ചും കലാകാരനും സമുദായവും എന്ന വിഷയത്തില്‍ ഒടിയന്‍ പ്രസംഗം നടത്തുന്നതുമെല്ലാം വിരുദ്ധോക്തി ഉയര്‍ത്തുന്നതാണ്‌. ടിവി. കൊച്ചുബാവയുടെ ഇറച്ച്‌ സദാചാരഭ്രശോം സഭവിച്ചുപോയ ലോക ത്തിന്റെ ഭീകരാവസ്ഥ ചിത്രികരിക്കുന്നു. അഞ്ചു മക്കളുള്ള വീട്ടമ്മക്ക്‌, മദ്യം, ഭക്ഷണം, ഉറക്കം, യഥേഷ്ട കാമകേളികള്‍ എന്നിങ്ങനെയാണ്‌ ജീവിതചര്യ. കാസിമീന്‍ എന്ന ധനാഡ്യുന്റെ അലസരായ മക്കള്‍ക്ക്‌ ഭക്ഷണത്തോടുള്ള ദാഹ മാണെങ്കിൽ, അദ്ദേഹത്തിന്റെ ഭാരൃക്ക്‌ ലൈംഗികദാഹമാണ്‌. തോട്ടക്കാരന്റെ ജോലി അവളെ ലൈംഗികമായി രസിപ്പിക്കുക എന്നതാണ്‌. ആ സുഖലോലു പതയില്‍ മുഴുകി തോടുക്കാരനായ ഇട്ടിര ഹൃുദയസ്തംഭനംമുലം മരിക്കുന്നു. സംഹാരാത്മകമായ സുഖാസക്തിയില്‍ ആണ്ടുപോയ നാഗരികത, അതിന്റെ ജീവിതാവസ്ഥകള്‍ അതാണു കഥാകേന്രം. വിവാഹേതബന്ധങ്ങള്‍ക്കു യാതൊരു നിയന്തണങ്ങളും ഏര്‍പ്പെടുത്തുന്നില്ല എന്നതിനു ഉദാഹരണമാണ്‌ ഈ കഥ. പാശ്വാത്യസംസ്കാരത്തിന്റെ പകര്‍ന്നാട്ടങ്ങള്‍ കഥയിലും ജീവിത ത്തിലും സാധാരണമായിക്കൊണ്ടില്‍ക്കുന്നു. ആധുനികതയുടെ മുഖംമൂടികളളെ വലിച്ചുരി പ്രകൃതിയിലേക്കു മടങ്ങാനുള്ള ആഹ്വാനത്തോടെ കഥ സമാപിക്കു 69 ന്നത്‌. ആധുനികതയുടെ മറ്റൊരു സവിശേഷതയായ പ്രതിതിവാദത്തിനു ഉദാ ഹരണമാണ്‌ എം.നന്ുകുമാറിന്റെ വമര്‍ത്താളി൭സബ്ര്‍സ്ചെയ്സില്‍്‌ ഒരു പണ ദനാടകാ. ലോകം മുഴുവന്‍ വിരല്‍ത്തുമ്പില്‍ നിര്‍മ്മിക്കാന്‍ കമ്പ്യുട്ടര്‍ ഇന്നു മനുഷ്യനെ ്രാപ്തനാക്കുന്നു. കമ്ധ്യൂട്ടര്‍/ ഇന്റര്‍നെറ്റ്‌ പരിജ്ഞാനം കുട്ടികള്‍ക്കു പ്കര്‍ന്നു കൊടുക്കുന്ന ഹരി, ഏകാന്തതയില്‍ ദൈവത്തേയും പ്രപഞ്ചത്തേയും ശാസ്ത്രത്തേയും സൃഷടിക്കുന്നു. വെബ്സൈറ്റിന്‌ വാര്‍ത്താളീമണ്ഡലം എന്ന്‌ നാമകരണം ചെയ്ത്‌ പ്രവര്‍ത്തനം തുടങ്ങിയ ഹരി നെറ്റിലെ ചാറ്റിംഗ്‌ വഴി രമ ണിയെന്ന യുവതിയെ കണ്ടെത്തുന്നു. ഏന്നാല്‍ ഫരിക്കു പിടികൊടുക്കാതെ രമണി വെര്‍ച്വല്‍ റിയാലിറ്റിയിൽ അപ്രതൃക്ഷയാകുന്നു. രമണി ഒരു നപുംസക ത്വമാവാമെന്നു കഥയില്‍ സുചനയുണ്ട്‌. ഒരുപക്ഷേ രമണി മിഥ്യയാകാം. ആരുടെ യെങ്കിലും കുസ്യതിയാകാം. എല്ലാറ്റിലും ഒരു അവുക്തത അനുഭവപ്പെടുന്ന രീതി ആധുനികതയുടെ സവിശേഷത തന്നെയാണ്‌. ഉപഭോഗവസ്തുവായി തരംതാണുകൊണ്ടിരിക്കുന്ന സ്തീ ശരീരത്തിന്റെ വ്യഥകള്‍ കഥകളില്‍ രൂപപ്പെടുന്ന കാലഘട്ടമാണിത്‌. യഥാര്‍ത്ഥജിവിതത്തിലെ പ്രമേയങ്ങള്‍ സ്വീകരിച്ച്‌ ബിംബാവതരണത്തിലുടെ കഥാകൃത്തുക്കള്‍ അതിനു പൂര്‍ണത നലകുന്നു. കെ.ആര്‍.മീരയുടെ വ്യക്തിപരമായ ഒരു പുച്ച എന്ന ചെറു കഥയില്‍, സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്ന രീതി അധികാരി വര്‍ഗ്ഗത്തിന്റെ പകല്‍വെളിച്ചത്തിലെ മാന്യത, പണമുണ്ടെങ്കില്‍ എന്തുമാകാം എന്നിങ്ങനെ ആധുനികതയുടെ ഒരു പരിച്ഛേദം കഥയില്‍ ചിത്രീ കരിക്കുന്നുണ്ട്‌. ഒരു ബഹുരാഷ്ട്രകമ്പിനിയുടെ പശ്ചാത്തലത്തില്‍ ഫീല്‍ഡു 69 വര്‍ക്കു ചെയ്യുന്ന പാവം പെണ്‍കുട്ടിയായ സുചിത്ര, ജീവിക്കാനുള്ള തൃര്തപ്പാ S1G3 അധികാരികളിലൊരാള്‍ക്കു വഴങ്ങുന്നു, വ്യദ്ധനായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു തളര്‍ന്നു കിടക്കുന്ന അച്ഛനും മാതൃത്വത്തിന്റെ സ്നേഹമോ ആര്‍ശ്ര തയോ ഇല്ലാതെ അസ്ഥികുടത്തെപ്പോലെ നടക്കുന്ന അമ്മയും സാമ്പത്തിക ബുദ്ധിമുട്ടുമുലം ഡയാലിസിസ്‌ വൈകിയതിനാല്‍ നീരുവന്നു വീര്‍ത്തിരിക്കുന്ന ചേച്ചിയും ഉള്‍പ്പെട്ടതാണ്‌ സുചിത്രയുടെ കുടുംബം. അസ്തറായ്മാര്‍ഗ്ഗിക്രപവര്‍ത്ത നത്തിനു പോലീസ്റെയ്ഡില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടിക്കു ജോലിയും നഷ്ട പെടുന്നു. കഥയുടെ ആരംഭംമുതല്‍ സുചിത്രയുടെ ഭാവചേഷ്ടകളുടെ (പതീ കമമന്നോണം ഒരു പൂച്ച കഥയില്‍ പ്രതൃൂക്ഷപ്പെടുന്നുണ്ട്‌. പൂച്ചയുടെ വൈകാ രിക ഭാവചേഷ്ടകളിലുടെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നു. ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനുള്ള നുതനസമ്കേതങ്ങളുടെ ്രയോഗം കഥയ്ക്കു വ്ൃത്യസതമാനങ്ങളെ പ്രദാനം ചെയ്യുന്നു. മാശ്രമല്ല, മാറിക്കൊണ്ടി രിക്കുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകളെ ഉള്‍ക്കൊള്ളുവാനുളള സാഹിത്യ ത്തിന്റെ പവണത, നുതന സങ്കേതങ്ങളുടെ പ്രയോഗത്തില്‍ ക്ഥാകൃത്തിനെ പപ്ചോദിപ്പിക്കുന്നു. കഥയിലെ സൂചനകള്‍ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ട ത്തിന്റെ സൂചനകള്‍ തന്നെയാണ്‌. വന്നുകൊണ്ടിരിക്കുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്നറിയിപ്പു കഥകളില്‍ ഉണ്ട്‌. ചെറുകഥ ആധുനിക തയും ഉത്തരാധുനികതയും പിന്നിട്ടു മുന്നേറിക്കൊണ്ടിരിക്കുന്നു. 3.4 രാഷ്്രിയം രാഷ്ട്രീയത്തിന്റെ ലക്ഷ്യം സമ്യക്കായ ജീവിതമാണ്‌. പല കുടുംബങ്ങള്‍ 70 ചേര്‍ന്നുള്ള ്രാമങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌, സ്വയം പര്യാപ്തവും സ്വയംപൂര്‍ണ്ണവു മായി, അതായത്‌ സുഖമായും ബഹുമാന്്യമായും ജീവിക്കുന്നതിനെയാണ്‌ സ്റ്റേ അഥവാ രാഷ്ട്രം എന്നു വിളിക്കേണ്ടത്‌. മറിച്ച്‌ മനുഷ്യസമൂഹത്തിന്റെ വെറു ഉമാരു കൂട്ടായ്മ അല്ലെന്നാണ്‌ അരിസ്റ്റോട്ടില്‍ പറയുന്നത്‌ അത്‌ മനുഷ്യജീ വിതസാഹചര്യങ്ങളെ മെച്ചപെട്ടതും സുരക്ഷിതവും സംസ്കാരസമ്പന്നവുമാ ക്കണം. അതിന്‌ രാഷ്്രീയത്തിന്റേതായ നിയമങ്ങള്‍ ഉണ്ടാകണം. നിയമ ങ്ങള്‍കൊണ്ട്‌ സംരക്ഷണവും ഉന്നമനവുമാണ്‌ ലക്ഷ്യമാക്കുന്നത്‌. മതം, ശാസ്ത്രം, കല, സമ്പത്‌, കുടുംബവ്യവസ്ഥ തുടങ്ങി മനുഷ്യജിവിതത്തോടു ബന്ധപ്പെട്ട സകലതും രാഷ്ദ്രീയത്തിന്റെ നിയമസംഹിതയിലും പരിധിയിലും നിയന്രതണത്തിലുമാകുന്നു. സമൂഹത്തിലെ നീതിയെയും നിതികേടിനേയും രാഷ്ട്രീയം വ്യവച്ഛേദിച്ചു കാണുകയും അതിലൂടെ സമൂഹത്തിന്റെ സുരക്ഷിത ത്വവും സംസ്കാരവും ലക്ഷ്യമാക്കുകയും ചെയ്യുന്നു. വ്യക്തികള്‍ക്കു വികാര വിചാരങ്ങളും താല്‍പര്യങ്ങളുമുണ്ട. പക്ഷേ വ്യക്തി സമൂഹത്തിന്റെ ഭാഗമാ യതുകൊണ്ട്‌ അവന്റെ വികാരവിചാരങ്ങള്‍ രാഷ്്രീയത്തോട പ്രതൂക്ഷമോ പരോ ക്ഷമോ ആയി ബുന്ധപ്പെട്ടിതിക്കുന്നു. യുറോപ്യന്‍ റിയലിസത്തെക്കുറിച്ചുളള പഠനത്തില്‍ ജോര്‍ജ്ജ്‌ ലൂക്കാസ്‌ ഇതു വിശദമാക്കുന്നുണ്ട്‌. “മനുഷ്യര്‍ രാഷ്ട്രീ യത്െെപ്പറ്റി ബോധവാന്മാരോ അല്ലാത്തവരോ ആകാം. ചിലപ്പോള്‍ രാഷ്ട്രീയ ബന്ധത്തില്‍ നിന്ന്‌ മോചിതരോകാന്‍ ശ്രമിക്കുന്നവരുമാകാം. എന്നിരിക്കലും വസ്തുനിഷാമായി അവരുടെ പ്രവര്‍ത്തികളും ചിന്തകളും വികാരങ്ങളും രാഷ്ട്രീ യത്തില്‍ നിന്നുദിക്കുകയും രാഷ്്രീയത്തിലേക്കു തന്തെ ചെന്നെത്തുകയും ചെയ്യുന്നു.” ൦. 71 മനുഷ്യജീവിതം ആവിഷകുരിക്കുന്ന സാഹിത്യകാരന്‍ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സാഹിതൃരചന സാദ്ധ്യമല്ല. മോറിസോണിന്റെ അഭി പ്രായത്തില്‍, “ഒരു യഥാര്‍ത്ഥകലാകാ൪ന്‍ ഒരിക്കലും അരാഷ്ട്രീയമായിരിക്കാന്‍ സാദ്ധ്യമല്ല. കലാകാരന്‌ പലതിനോടും താല്പര്യമുണ്ടായിരിക്കുകയോ ഇല്ലാ തിരിക്കുകയോ ചെയ്യാം. പക്ഷേ രാഷ്ട്രീയമില്ലാതെ തരമില്ല. എന്തെന്നാല്‍ അതുതന്നെയാണ്‌ കലാകാരന്‍.” ഇത്‌ മേല്പറഞ്ഞതിനെ സാധുകരിക്കുന്ന താണ്‌. ഇപ്രകാരം സാഹിത്യകാരന്‍ ആവിഷ്കരിക്കുന്ന കൃതിയിലെ രോേഷട്രീ യാംശങ്ങള്‍ അദ്ദേഹത്തിന്റെതന്തെ മനോഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ അത്‌ വൃക്തിനിഷഠവുമാണെന്നു പറയാം. റെയ്മണ്ട്‌ വില്യംസിന്റെ അഭിപ്രായത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ രാഷ്രരീ യമുണ്ട്‌. കാലഘട്ടങ്ങള്‍ക്കനുസരിച്ചു രൂപപ്പെട്ടു വന്ന പൊതുരാഷ്ര്രീയാവബോ ധത്തിനനുസ്യമായിട്ടാണ്‌ ഓരോരുത്തരും അവരവരുടെ രാഷ്ട്രീയം രുപപ്ചെടു ത്തുന്നത്‌. രാഷ്ട്രം എന്ന സംഹിതയ്ക്കുളളില്‍ സാഹിതൃകാരന്‍ നിര്‍മ്മിക്കുന്ന ഒരു തനതു ആദര്‍ശരുപമുണ്ട്‌. ജീവിതത്തെ സംബന്ധിച്ചുളള മാനവികതയാണ്‌ അതില്‍ അയാള്‍ ആവിഷ്കരിക്കുന്നത്‌. തന്റെ കാലവും സാമൂഹികഘടനയും അനുവര്‍ത്തിക്കുന്ന നയങ്ങള്‍ അയാളുമായി എത്രത്തോളം സംഘര്‍ഷത്തി ലേര്‍പ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്‌ രാഷ്ര്രീയാവബോധം രൂപപ്പെടുന്ന ത്‌. നവീനമാകാന്‍ ആഗ്രഹിക്കുന്ന കലാകാരന്റെ മനസ്സും ജഡാവസ്ഥയിലുള്ള പൊതുബോധവും തമ്മിലുള്ള സംഘട്ടനത്തിന്റെ പരിണിതഫലമാണ്‌ ആത്മാം ശങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാഹിതൃകാരന്റെ നിര്‍മ്മിതികള്‍. കായി 72 കവും ബാഹ്യവുമായ സാമുഹ്യസംഘര്‍ഷങ്ങള്‍, വാചികസംവാദങ്ങള്‍, ആന്ത രിക സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കെല്ലാം അടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്്രീയബോധമുണ്ട്‌. അതാണ്‌ എഴുത്തുകാരന്റെ കഥകളെ നിമ്മിക്കുന്നത്‌. 13.41 രാഷ്ട്രീയം ച്റെകഥയില്‍ ചെറുകഥാസാഹിതുത്തിന്റെ വളര്‍ച്ചയില്‍ നവോത്ഥാനകാലഘടും മുത ലാണ്‌ രാഷ്ട്രിയം സ്വാധീനം ചെലുത്താന്‍ തുടങ്ങിയത്‌. രാജാധിപത്യവും ഫ്യൂഡലിസവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ ജയി കുടിയാന്‍ ബന്ധമായി രുന്നു ഉണ്ടായിരുന്നത്‌. പുരോഗമനസാഹിതൃഗ്വസ്ഥാനവും ജനാധിപത്യവും നിലവില്‍വന്ന ശേഷമാണ്‌ കക്ഷി രാഷ്ര്രീയം കഥകളില്‍ സ്ഥാനം പിടിച്ചത്‌. എസ്‌.കെ.പൊടറ്റെക്കാട്ടിന്റെ ഒഴിഞ്ഞ കട്ടില്‍ രാഷ്ട്രീയം കഥകളില്‍ ക ടന്നു വന്നതിനുദാഹരണമാണ്‌. നാലു ഭാഗങ്ങളാണ്‌ കഥയ്ക്കുളളത്‌. ആദ്ൃഭാ ഗത്ത്‌ കുഞ്ഞലവിയുടെ ബാല്യകാലസ്മരണകളാണ്‌. രണ്ടാം ഭാഗത്ത്‌ യുവാ വായ കുഞ്ഞലവി ചായക്കട നടത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്‌ വിശദീകരിക്കുന്നു. ഒപ്പം പ്രതവര്‍ത്തമാനത്തിലുടെ വരുന്ന രാഷ്ര്രീയവും ചീത്രീകരിക്കുന്നു. മുന്നാം ഭാഗത്ത്‌ സ്വാതന്ത്രസമരത്തിന്റെ നിയമലംഘനം, നിസ്സഹകരണം, കോഴിക്കോട ഖിലഫത്ത്‌ കടപ്പുറത്തുവെച്ചു നടന്ന വിദേശ വസ്ര്രദഹനം എന്നിവയെല്ലാം പരാമര്‍ശിക്കുന്നു. മഹാത്മാഗാന്ധിയുടെ നേതൃ ത്വത്തില്‍ സ്വാതന്ത്രസമരത്തിന്റെ ഉനര്‍ജ്ജിതപ്രവര്‍ത്തനങ്ങള്‍ ആരംഭഭിച്ചിരുന്ന കാലഘടും. സ്വാതത്ത്രൂദാഹവുമായി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരേയവരുടെ കൂട്ടത്തില്‍ കുഞ്ഞലവിയും ഉണ്ടായിരുന്നു. അവസാനം സര്‍വ്വവും നഷ്ടപ്പെട്ടു, ആരോടും പരാതിയില്ലാതെ ബീഡിതെറുപ്പുമായി കഴിഞ്ഞുകൂടിയിരുന്ന കുഞ്ഞ 73 ലവി രോഗിയായി ഖദര്‍വേഷ്ടി പുതച്ചു ചുരുണ്ട്‌ കട്ടിലില്‍ കിടക്കുന്നു. ഗാന്ധി തൊപ്പിയെടുത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുമകനെയും കഥയില്‍ ചിത്രീ കരിക്കുന്നുണ്ട്‌. നാലാം ഭാഗത്ത്‌ ചിത്രീകരിക്കുന്ന ഒഴിഞ്ഞ കട്ടിൽ കുഞ്ഞലവി യുടെ വേര്‍പാടിനെ സൂചിപ്പിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരോട്‌ താരതമ്യപ്പെടുത്തുമ്പോള്‍ കുഞ്ഞലവി സത്യസന്ധനായ സ്വാതന്ത്രസമരസേ നാനിയായിരുന്നു. സ്വന്തമായി ഒന്നും സമ്പാദിക്കാതെ ജനങ്ങളുടെ സ്വാതന്ത്യ ത്തിനുവേണ്ടി [പയത്നിച്ച സമര്‍പ്പണബോധമുള്ള വ്യക്തി. അശോകന്‍ ചെരുവിലിന്റെ മര്ച്ചവമുടെ കടത്‌ എന്ന കഥയിലെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീര്‍ണതയുടെ ഇരകളായിത്തീരുന്ന ക്ഥാപാത്രങ്ങ ളാണ്‌ സനമിനി ടീച്ചറും ഉലഹന്നാന്‍ചേട്ടനും. കസ്തുര്‍ബസദനത്തിന്റെ ജീര്‍ണ്ണിച്ച മുഖമാണ്‌ ക്ഥയുടെ കേന്ദ്രസ്ഥാനത്തു ്രതിഷധിച്ചിരിക്കുന്നത്‌. പഭാവംനിറഞ്ഞ ഒരു ഭൂതകാലം ആ സ്ഥാപനത്തിന്‌ ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഉനര്‍ജ്ജസ്വലത നിറഞ്ഞുനിന്ന നാളുകളില്‍ ധാരാളും സ്ത്രികള്‍ നൂല്‍നുല്‍പ്പും സോപ്പുനിര്‍മ്മാണവുമായി അവിടെ കഴിഞ്ഞുപോ ന്നിരുന്നു. “കേളപ്പജി തിരുനാവായേല്‍ നിരാഹാരം കെടക്കാണ്‌. വിനോഭാജി വരണുണ്ട്‌. ചെലപ്പോ മഹാതമ്ജീം വരും. രാജീവഗാന്ധിം വന്നുന്ന്‌ വരും. നാടൊട്ടുക്ക്‌ ഇപ്പോ കമ്മ്യൂണിസ്റ്റുകളുടെ സെല്‍ഭരണമല്ലേ നടക്കണത്ഴ്‌ ൦ ഇന്ന്‌ പാഴ്മരങ്ങള്‍ക്കിടയില്‍ ജീര്‍ണ്ണത ഗ്രസിച്ചു ഒരു കെട്ടിടം മാത്രമായി കസ്തൂര്‍ബ സദനം അവശേഷിക്കുന്നു. ഒരിക്കല്‍ ജീവിതം പങ്കിട്ടിരുന്ന സനമിനി ടിച്ചറും ഉലഹന്നാന്‍ചേട്ടനുമിടയില്‍ ഇന്ന്‌ അകലത്തിന്റെയും അപരിചിതത്വത്തിന്റെയും നിഴല്‍ വിണിതിക്കുന്ന;. ടീച്ചര്‍ തിരുനാവായിലെ ആൃരശമത്തിലും ഉലഹന്നാന്‍ 74 ചേട്ടന്‍ കിട്ടിയ കാശുമായി കളളുഷാപ്പിലും എത്തിപ്പെടുന്നു. വ്ൃക്തിജീവിത ത്തിലെ അസംതൃൃപ്തിയേക്കാള്‍ സ്ഥാനത്തിനു സംബന്ധിച്ച അപചയമായി രിക്കാം അവരെ ഒറ്റപ്പെട്ട തുരുത്തുകളിലെത്തിച്ചത്‌. ആളുകള്‍ പിതൃതര്‍പ്പണ ത്തിനെത്തുന്ന കടല്‍ത്തീരമാണ്‌ കഥയുടെ പശ്ചാത്തലം. ആദര്‍ശജീവിതങ്ങള്‍ ആശ്രമത്തിലും കളളുഷാപ്പിലും എത്തിച്ചേരുന്ന വിപര്യയം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതനത്തെ വ്യഞ്ജിപ്പിക്കുന്നു. ഇന്ത്യയുടെ രാഷ്ര്രീയത്തില്‍ ഒരു ്രധാനസംഭവമായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഇന്ദിരാഗാന്ധിയുടെ മരണമാണ്‌ എന്‍.എസ്‌.മാധവന്റെ വന്മര ങ്ങള്‍ വിഴുന്വോള്‍ എന്ന കഥയ്ക്കു പ്ചോദനമേകിയത്‌. രാഷദ്രീയമായ ഒരു സംഭവം ജനജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാ സങ്ങളുടെ, ഭീതിജനകമായ അവസ്ഥകളുടെ ചിത്രീകരണമാണ്‌ ഈ കഥയില്‍ ആവിഷര്‍കരിച്ചിരിക്കുന്നത്‌. 384 ഒക്ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ദിവസം ഡല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരായി നടന്ന ശ്രുരമായ ആഗ്ര മണങ്ങളുടെ ol MAN കഥാതന്തു. മഠത്തിലെ സിസ്റ്റര്‍ അഗത കാര്യങ്ങ BRIGG പറയുന്ന രീതിയിലാണ്‌ കഥ മുന്നേറുന്നത്‌. ജര്‍മ്മനിയില്‍ നിന്ന്‌ നഴി സിങ്‌ ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ സിസ്റ്റര്‍ അഗതയെ സഭയിലെ വയ സ്സായ കന്യാസ്ത്രീകള്‍ക്കു മേലധികാരിയായി നിയമിക്കുന്നു. ഇന്ദിരാഗാന്ധിക്കു വെടിയേറ്റ ദിവസം ഒരു സിക്കുകുട്ടിയും അമ്മയും മഠത്തില്‍ അഭയം തേടുന്നു. അവരുടെ ഭര്‍ത്താവിനെയും മുത്തമകനെയും കൊലയാളികള്‍ കൊന്നിരുന്നു. കന്യാസ്ത്രിയുടെ വേഷം ധരിപ്പിച്ച്‌ അമര്‍ജിത്തിനെയും മരിച്ചതുപോലെ ആംബുലന്‍സില്‍ കിടത്തിയ ജശ്ലിയെയും അക്രമികളില്‍ നിന്നും സിസ്റ്റര്‍ അഗത 75 രക്ഷഭപ്പടുത്താന്‍ ശ്രമിക്കുന്നു. ഹേറോദേസിന്റെ കൊലയാളികളില്‍നിന്ന്‌ ഈശോയേയും അമ്മയെയും രക്ഷിക്കാന്‍ ജോസഫ്‌ നടത്തിയ ഒളിച്ചുകടക്ക ലിന്റെ (ഈജിപ്ത്‌) സാദൃശ്യം കഥയ്ക്കുണ്ട്‌. ഇന്ദിരാഗാന്ധിയുടെ മരണദിവസം ഡല്‍ഹിയിലും ചുറ്റുമുള്ള ഗ്രദേശങ്ങളിലുംനടന്ന അതിക്രമങ്ങള്‍ ഈ കഥ യില്‍ സൂക്ഷ്മതയോടെ ചിത്രീകരിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി മരിച്ചത്‌ ഒരു സിക്കുകാരനായ പട്ടാളക്കാരന്റെ വെടിയേറ്റാണ്‌ എന്ന കാരണത്താല്‍ പാവ ഉപ്പട്ട സിക്കുകാരെ മുഴുവനും നശിപ്പിക്കാന്‍ ഒരുങ്ങിയത്‌ ചരിത്രത്തിന്റെ ഇരുള്‍ വിണഭാഗം തന്നെയാണ്‌. ജീവിതത്തില്‍ മാത്രമല്ല, കഥകളിലും രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്‌ ഉദാഹരണമാണ്‌ കേരളരാഷ്(രീയത്തിന്റെ പരിസരം ആവിഷകരി ച്ചിരിക്കുന്ന വി.പി.ശിവകുമാറിന്റെ മസാലദോശ അഥവാ ഒരു സൌഹ്യദം എന്ന കഥയില്‍ രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, നഗരജീവിതത്തിന്റെ സുക്ഷ്മ ക്കഴ്ചകള്‍ എന്നിവ പ്രതിഫലിക്കുന്നുണ്ട്‌. കഥയുടെ മൂന്നാം ഭാഗത്ത്‌ കേര മീയ രാഷ്ഭ്രീയത്തിന്റെ വിശാലമായ പശ്ചാത്തലമാണ്‌ ഉപയോഗിച്ചിരിക്കുന്ന ത്‌. ശ്രീകുമാരന്റെയും അംബിയുടെയും കഥയില്‍, അവരുടെ സൌഹൃദം ആരം ഭിച്ചത്‌ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയായിരതിക്കുന്ന കാലത്താണ്‌. ശ്രീകു മാരന്‍ നായര്‍ മരിക്കുമ്പോള്‍ സി.അച്യുതമേനോനായിരുന്നു മുഖ്യമന്തി. അംബി യുടെ മരണസമയത്താണ്‌ പി.കെ.വാസുദേവന്‍ നായരുടെ കൂട്ടുമന്ത്രിസഭ രാജി വെച്ചത്‌. സോഷ്യലിസതെതെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ച്‌ ഒരു ബിംബമോ സ്വപ്നമോ ആക്കിമാറ്റിയ രാഷ്്രീയമാലിന്യങ്ങള്‍ക്കുനേരെ മസാലദോശ എന്ന ബിംബം ഏഎടുത്തെറിയപ്പെടുകയാണ്‌. “നമ്മുടെ രാജ്യത്ത്‌ ഒരു സോഷ്യലിസ്റ്റ്‌ 76 വ്യവസ്ഥിതി നിലവിലുണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന ഇക്കാലത്ത്‌ മരി ക്കാന്‍ വിഷമോ കത്തിയോ പോലുള്ള പരുക്കന്‍ മാര്‍ഗ്ഗങ്ങളൊന്നും വേണ്ട, മസാലദോശയായാലും മത്രി” എന്നിങ്ങനെ നടപ്പില്‍ വരുത്താന്‍ സാധിക്കാത്ത രാഷ്ട്രീയമ്പ്പ്നങ്ങളുടെ കാലത്ത്‌ മരിക്കാന്‍ മാരകായുധങ്ങള്‍ വേണ്ട മസാ ലദോശയായാലും മതി എന്നൊരു ലഘുവായ ഫലിതം മുഴക്കി എല്ലാ ്രത്യയ ശാസ്ത്രവര്രലോഭനങ്ങളെയും ശിവകുമാര്‍ പരിഹസിക്കുന്നാണ്ട്‌. മലയാളചെറുകഥയില്‍ ആധുനികരാഷ്ട്രീയം കൊണ്ടുവരികയും രാഷ്ട്രീയമായ ആധുനികതയ്ക്കു രൂപം നല്കുകയും ചെയ്തത്‌ എം.സുകു മാരനാണ്‌. ചരിത്രസത്യങ്ങളില്‍ അധിഷഠിതമായ രാഷ്ട്രീയ ചിന്തകള്‍ കഥക ളില്‍ ഫല്ര്രദമായി വിന്യസിച്ചു. ഉദാ -: തുക്കുമരങ്ങള്‍ ഞ്ഞങ്ങള്‍ക്ക്‌. മന്രതവാ ദിയും വിഷഹാരിയുമായ അച്ഛന്റെ ത്യാഗിയായ മകന്‍. സുഖഭോഗജിീവിതം വെടിഞ്ഞ്‌ കളുപ്പുരയിലെ സാധാരണക്കാരനെപ്പോലെ ജീവിക്കുവാന്‍ ആഗ്രഹി ക്കുന്നു. അയാള്‍ അബലയായ സ്ത്രീയെ അക്രമിയില്‍നിന്നും കുഞ്ഞുങ്ങളെ അന്ധവസ്ഥതകളില്‍നിന്നും രക്ഷിക്കുന്നു. വിതച്ചവരെ കൊയ്യാന്‍ അനുവദി ക്കാത്ത സാഹചര്യത്തില്‍ രക്ഷിച്ച്‌ വിശപ്പകറ്റുന്നു. പക്ഷേ രക്ഷകനായി എത്തിയ അയാള്‍ സമുഹത്തിന്റെ മുമ്പില്‍ കുറ്റക്കാരനാകുന്നു. രക്ഷിച്ചുവര്‍ അയാശള്‍ക്കെ തിരെ സാക്ഷി പറഞ്ഞു. അയാളുടെ ഇരുകരങ്ങളും മുറിക്കുവാന്‍ വിധിച്ചു. വരുംകാലങ്ങളില്‍ ചെയ്തേക്കാവുന്ന കുറ്റങ്ങള്‍ക്കു അയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു. പക്ഷേ ദുതന്‍ അയാളെ തുക്കിക്കൊല്ലാതെ കടലിലെറിയുന്നു. നന്മയുടെമുല്യം നഷ്ടപ്പെട്ടുപോവുകയും തിന്മ രാജ്യഭരണം നടത്തുകയും ചെയ്യുന്ന സാമുഹ്യൃനിതിയുടെ വിചിത്രമായ അനുഭവങ്ങളാണ്‌ തുക്കുമരങ്ങള്‍ 77 ഞങ്ങള്‍ക്ക്‌ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്‌. സമുഹത്തില്‍ വഞ്ചിക്കപ്പെ ടുകയും ദ്രോഹിക്കപ്പെടുകയും ചെയ്യുന്നവരെ രക്ഷിക്കാനും നല്ല ജീവിതം നല്കാനും ്രവര്‍ത്തിക്കുന്നവര്‍ക്കു ലഭിക്കുന്ന ഉപഹാരം മരണമാണ്‌. ജന ങ്ങള്‍ കൊള്ളരുതാത്തവരുടെയും ദുഷടന്മാരുടെയും കൂടെയാണ്‌. അവര്‍ വര്‍ഗ്ഗ ശശ്രുക്കളാകുന്നത്‌ ജനം അറിയുന്നില്ല. ജനങ്ങളുടെ പിന്തുണയോടുകുടി ഭര ണകുൂടം നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നു. എല്ലാകാലത്തും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിന്താശീലരായ വിപ്ലവകാ രികളുടെ അനുഭവം ഇതുതന്നെയാണ്‌. ജനങ്ങളുടെ ബഹിഷ്കരണം, ഭരണ കകുടത്തിന്റെ മര്‍ദ്ദനം, മനസ്തിലാക്കപ്പെടാത്ത രക്തസാക്ഷിത്വം, ജനതയുടെ ബോധം പാകപ്പെടുംമുമ്വേ (്രവര്‍ത്തനങ്ങളിലേക്കെടുത്തു ചാടുന്ന വിപ്ഛലവകാ രിയുടെ വിധി കഠിനമാണെന്ന്‌ ക്ഥാക്ൃത്ത്‌ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയത്തിലെ പ്രമേയങ്ങള്‍ക്കു അവസാനമില്ല ഏന്നു ചുണ്ടിക്കാ ടുന്ന എന്‍.രപ്ഭാകരന്റെ ദ്ധരചാലകന്ില്‍, വേലായുധന്‍ എന്ന കമ്മ്യൂണിസ്റ്റും വിപ്പവകാരിയുമായ നേതാവിന്റെ തകര്‍ച്ചയുടെ രേഖാചിശ്രങ്ങളാണ്‌ അവത രിപ്പിക്കുന്നത്‌. സമകാലികരാഷ്്രീയത്തിന്റെ ഗുഹാന്തര്‍ഭാഗങ്ങളിലേക്കുപോലും കഥയുടെ കത്തിമുനകള്‍ കടന്നുചെല്കുന്നു. ജിവന്‍ കളഞ്ഞിട്ടും (പസ്ഥാനത്തി നുവേണ്ടി ഇറങ്ങിപുറപ്പെടട ബണ്ണനിലെ ഇരുപത്തിയെട്ടു ചെറുപ്പക്കാര്‍. മുന്നില്‍ നിന്നിരുന്ന ശിവദാസന്‍ ഇപ്പോള്‍ മാഹിയില്‍ മാഷാണ്‌. പണ്ടത്തെ തീക്ഷണത പോയിരിക്കുന്നു. (പസ്ഥാനത്തിലുണ്ടായിരുന്ന വേലായുധന്റെ മേല്‍ അനേകം കുറ്റങ്ങള്‍ ചുമത്തപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ ആദിവാസസംഘമുണ്ടാക്കി പണം വെട്ടിച്ചു മുതലാളിമാരെ ഭീഷണിച്ചെടുത്തി പണം പിടുങ്ങി എന്നൊക്കെയാണ്‌ 78 വേലായുധന്റെ പേരിലുള്ള കുറ്റങ്ങള്‍. അയാള്‍ അനുയായികളെ പറഞ്ഞു പഠി പിച്ച പെറ്റി, ബൂര്‍ഷ്വാ, റെവല്യുഷണറിസം എന്നീ? വാക്കുകള്‍ അയാള്‍ക്കെ തിരെ പ്രയോഗിക്കപ്പെടുന്നു. കൈക്കൂലിയും കള്ളപ്പണവും അരങ്ങുവാഴുന്ന ഇക്കാലത്ത്‌ ഈ കഥ പ്രസക്തിയുളളതാണ്‌. സമകാലത്തിന്റെ ജീര്‍ണ്ണതയും വൈരുദ്ധൂവും ശക്തമായി ആവിഷക രിച്ചിരിക്കുന്ന ഇ.സന്തോഷ്‌ കുമാറിന്റെ തിചവേദം ചില ്പതിരോധതന്തങ്ങളെ ചിശ്രീകരിക്കുന്നുണ്ട്‌. ഒരു ട്രെയിന്‍ യാത്രയുടെ ആവിഷ്കാരമാണ്‌ ഈ കഥ യുടെ പ്രാരംഭം. സല്‍ഗുണഭാവങ്ങളെയല്ല, വിപരിതത്ത്വങ്ങളെയാണ്‌ പുതു തലമുറ ശിലിക്കേണ്ടതെന്ന സന്ദേശമാണ്‌ കഥാകൃത്ത്‌ നല്കുന്നത്‌. മഹാത്മാ ഗാന്ധിയുടെ പുസ്തകത്തിനു പകരം അവര്‍ക്കു നല്കേണ്ടത്‌ നീചവേദമാണ്‌ എന്ന്‌ കഥാസന്ദര്‍ഭത്തില്‍ ഉപദേശിക്കുന്നുണ്ട്‌. രാഷ്ട്രം ചതിയും വഞ്ചനയും നിറഞ്ഞ ഇടമായി അവശേഷിക്കുന്നു. അന്യന്റെ തോല്‍വിയാണ്‌ മറ്റൊരാളിന്റെ ഉന്നമനമെന്നും ഒരാള്‍ക്കു കാലുറപ്പിക്കണമെങ്കില്‍ മറ്റൊരാള്‍ വീണേതിരുവെ ന്നുമുള്ള പുതിയകാലത്തിന്റെ ജീര്‍ണ്ണതയാണ്‌ ഈ കഥയിലെ പ്രധാന ദ്രവമേ യം. ആരെയും വിശ്വസിക്കരുത്‌, അന്യസ്ഥലത്തുവെച്ച മദ്യപിക്കരുത്‌, ഒരാളില്‍ നിന്നും ഒന്നും സ്വീകരിക്കരുത്‌ ഇര്രകാരം നീചവേദം അടയേപ്പെടുത്തുന്നവ ജിവിതപാഠമാക്കിയാലേ മുന്നോടുള്ള പ്രയാണം സുഗമമാവുകയുളളു. രാജഭരണവും ഫ്യൂഡലിസവുമെല്ലാം നിലവിലുണ്ടായിരുന്ന കാലഘടും കഥകളില്‍ സൂുചിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ജനാധിപത്യരാഷ്ട്രം പ്രാബല്യ ത്തില്‍ വരികയും പല പാര്‍ട്ടികളായുള്ള സംവിധാനം രൂപപ്ചെടുത്തുകയും ചെയ്തതിനുശേഷം സാഹിതൃത്തിലും കാലഘട്ുടത്തിനനുസ്യതമായ രാഷ്ട്രിയ 79 സംഭവങ്ങള്‍ ചിത്രീകരിക്കുവാന്‍ തുടങ്ങി. അതിന്റെ ചില തെളിവുകളാണ്‌ മുമ്പി വിശകലനം ചെയ്തത്‌. അതുകൂടാതെ എഴുത്തുകാരന്റെ രാഷ്ര്രീയം എന്നതു കൊണ്ട്‌, സാഹിത്യകൃതിയില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ര്രിയ സംഭവങ്ങളാകണ മെന്നില്ല, മറിച്ചു അദ്ദേഹത്തിന്റെ അഭിപ്രായമോ ഒന്നിനോടുളള വീക്ഷണമോ ആകാം. വ്യക്തിത്വത്തെ മുന്‍നിര്‍ത്തിയായിരിക്കും ഇത്തരം വസ്തുതകള്‍ ക്ഥ യില്‍ നിന്ന്‌ കണ്ടെത്താന്‍ കഴിയുന്നത്‌. വൃക്തിത്വരുപികരണത്തിലെ വിവിധഘട്ടങ്ങളില്‍ ആജ്ജിച്ചെടുക്കുന്ന അനുഭവങ്ങളും ജന്മാവകാശമായി ലഭിക്കുന്ന പാരമ്പര്യങ്ങളും സ്വത്വസ്്ൃയഷ്ടി രുപപ്പെടുത്തുന്നു. ഈ സ്വത്വാവബോധം വ്യക്തിയെ സര്‍ഗ്ഗാത്മകതയിലേക്കു നയിക്കുന്നു. സ്ഥലം, കാലം, സമുഹം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ ആത്മകഥാംശഘടകങ്ങള്‍ എപ്രകാരമാണ്‌ കഥകളെ ന്വാധീനിച്ചതെന്നു മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളിലൂടെ വ്യക്തമായി. ഡേവിഡ്‌ ഹ്യൂം പറഞ്ഞതുപോലെ ക്ഷണികമായ അനുഭവങ്ങളുടെ സ്ഞമചയികയാണല്ലോ സ്വത്വം. അആ്രപ്കാരം വിശകലനം ചെയ്യുമ്പോള്‍ അനുഭവങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. ഇത്തരം മാറുന്ന അനുഭവങ്ങള്‍ മേല്പറഞ്ഞ ഏതെങ്കിലും ഒരു ആത്മകഥാംശഘടകത്തെ ഉള്‍ക്കൊളുളുന്നതായിരിക്കും. അതുകൊണ്ടുതന്നെയാണ്‌ ഒരു കഥയില്‍ എല്ലാ ആത്മകഥാംശഘടകങ്ങളും സമ്മേളിക്കാത്തത്‌. തുടര്‍ന്ന്‌ സവിശേഷപഠനത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, എം.മുകുനദുദന്‍ എന്നി വരുടെ സാഹിത്യരചനയുടെ പശ്ചാത്തലഭൂമികയെക്കുറിച്ചാണ്‌ വിശകലനം നട ത്തുന്നത്‌. 80 1.4 പശ്ചാത്തലഭുമിക ഓാരോ സാഹിത്യകാരനും ജന്മസിദ്ധമായോ ആര്‍ജ്ജിതമായോ ലഭിച്ച തന്റെ സിദ്ധികള്‍ കാല്ര്രമേണ വികസിപ്പിച്ചെടുക്കാന്‍ സഹായകമായ ഒരു പശ്ചാത്തലം ഉണ്ടായിരിക്കും. സ്പന്തം ദേശമോ യാര്രകളില്‍ കണ്ടെത്തിയ ദേശമോ അത്‌ രണ്ടുമല്ലാതെ ഭാവനയില്‍ രൂപപ്പെടുത്തിയ ദേശമോ എഴുത്തു കാരനെ ന്വാധിനിച്ചിരിക്കും. ജ്രകാരം വൈക്കം മുഹമ്മദ ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍ എന്നിവരെ ഏഴുത്തില്‍ സ്വാധിനിച്ച പശ്ചാ ത്തലത്തെക്കുറിച്ചാണ്‌ താഴെ വിശകലനം നടത്തുന്നത്‌. 14.1 വെക്കം മുഹമ്മദ ബഷീര്‍ സാഹിത്യാമ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഒരു ദേശമാണ്‌ വൈക്കം തലയോലപ്പറമ്പ്‌. മുവാറ്റുപുഴയാറിന്റെ അക്കരെ - മണകുന്നം എന്ന പ്രദേശം നീണ്ട ഒരു ദീപു പോലെയാണ്‌. തെങ്ങുകളും മാവുകളും പ്ലാവു കളും അടയ്ക്കാമരങ്ങളും നിറഞ്ഞു നിലക്കുന്ന തുരുത്ത്‌. അവിടെയാണ്‌ കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മയുടെയും മകനായി മുഹമ്മദ ബഷീര്‍ ജനി ചൂത്‌. ആറ്റിനക്കരെ വൈക്കത്തു തലയോലപ്പറമ്പില്‍ വളര്‍ന്ന ബഷീര്‍, ദേശ സ്നേഹിയും സ്വാതന്ത്രുദാഹിയുമായിരുന്നു. എല്ലാറ്റിലുമുപരി സൂഫിസഞ്ചാ രിയായിരുന്ന ബഷീറിന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്താനുഭവങ്ങളാണ്‌ സാഹിത്യകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്‌. ബഷീര്‍ എഴുത്തുകാരനായിത്തിരാനുളള പ്രചോദനതതെക്കുറിച്ച്‌ ബഷീര്‍ നമ്ധ്രര്‍ണ്ണക്യതികള്‍ രണ്ടാം വാല്യത്തില്‍ പറയുന്നുണ്ട്‌. “..ആ ചെറുപ്പക്കാ ലത്ത്‌ എന്റെ അന്തരാത്മാവില്‍ ഒരുചിന്ത ഉദിച്ചു. മുസ്ലീമുകളെ മാ്രം ഹീന 81 കഥാപാത്രമാക്കുന്നത്‌ എന്തുകൊണ്ട്‌? മുസ്ലീം സമുദായത്തില്‍ എന്തുകൊ ണ്ടാരും എഴുത്തുകാരനായിത്തീരുന്നില്ല? എന്തുകൊണ്ടു മുസ്ലീം പുരുഷന്മാരും സ്ത്രീകളും നോവല്‍ എഴുതുന്നില്ല? നല്ല മാതൃകകളും ചീത്തമാത്ൃകകളും എല്ലാ സമുദായത്തിലുമില്ലേ?””” ഇ്രകാരം തന്റെ മുസ്ലീം സമുദായത്തെക്കു റിച്ച്‌ ആഖ്യയും ആഖ്യാതവും നോക്കാതെ ബഷീര്‍ എഴുതിത്തുടങ്ങി. കുടും ബവും പ്രകൃതിയും അദ്ദേഹത്തിന്‌ ഒന്നു തന്നെയായിരുന്നു. അവയില്‍ നിന്നുണ്ടായ ജീവിതാനുഭവങ്ങളാണ്‌ കഥകള്‍ക്ക്‌ പശ്ചാത്തലമായിത്തീര്‍ന്ന ത്‌. അല്ലാഹുവിന്റെ സ്ൃഷടികളില്‍ ഒന്നിനെയും കാരണംകുടാതെ ഉപദ്രവി ക്കരുത്‌ എന്ന ബാപ്പയുടെ ഉപദേശം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മുഗ്രിതമാ യി. അദ്ദേഹത്തിന്റെ രചനകളിലും അത്‌ ഏറെ സ്വാധീനം ചെലുത്തുന്നതു കാണാം. എല്ലാ സൃഷ്ടികളും ഭൂമിയുടെ അവകാശികളാണെന്നു അദ്ദേഹം വിശ്വസിച്ചു. 1.4.1.1 ഏഴുത്തിന്റെ വഴികള്‍ ഏഴുത്തിന്റെ ആദ്യഘടുങ്ങളില്‍ യാത്രകള്‍ വലിയ സ്വാധീനം ചെലു ത്തിയിരുന്നു. ആദ്യം സ്വന്തം ഗ്രാമത്തില്‍ ചുറ്റിത്തിരിഞ്ഞിരുന്ന ബഷീര്‍ പിന്നീട ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ കടന്ന്‌ (പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക്‌ സഞ്ചല രിക്കാനും ചിന്തിക്കാനും തുടങ്ങി. ദേശദേശാന്തരങ്ങളിലൂടെ നടത്തിയ യാത്ര കളും സ്വാതന്ത്രൂസമരജീവിതാനുഭവങ്ങളും ബഷിറിലെ എഴുത്തുകാരനെ രൂപ പ്പെടുത്തുകയായിരുന്നു. അവര്‍സണ്ണര്‍ക്കു സ്വാതന്ത്രം നേടുന്നതിനുള്ള പരിശ്ര മങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലഘട്ടം. 1925 മാര്‍ച്ച്‌ മാസത്തില്‍ ഗാന്ധിജി വൈക്കം സന്ദര്‍ശിച്ചു. അതു ജനങ്ങളില്‍ സ്വാതന്രയത്തിനുവേണ്ടി പോരാടാ 82 നുളള ഉത്തേജനം നിറച്ചു. ഗാന്ധിജിയെ കാണുന്നതിന്‌ ഓടിക്കുടിയ ആള്‍ക്കു ടത്തില്‍ ബഷിറും ഉണ്ടായിരുന്നു, താന്‍ ആരാധിച്ചുപോന്ന ഒരു നേതാവിനെ തൊടുവാന്‍ അവസരം ലഭിച്ചത്‌ വലിയൊരു ഭാഗ്യമായി കരുതിയ ബഷീര്‍, വെക്കം സത്യാഗ്രഹത്തില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ആ അവസര ത്തിലാണ്‌ ബാപ്പ ഏല്പിച്ച ഒരു ജോലി തന്റെ അശ്രദ്ധമൂലം പൂര്‍ത്തിയാക്കാ തിരുന്ന ബഷീറിന്‌ നല്ല ശിക്ഷ ലഭിക്കുവാനിടയായത്‌. അന്നു തന്നെ ഏല്ലാം മറന്നു വിടുവിട്ടുള്ള സഞ്ചാരത്തിനു തുടക്കം കുറിച്ചു. ഒപ്പം സ്വാതന്ത്രുസമ രങ്ങളിലും സത്യാഗ്രഹങ്ങളിലും പങ്കെടുക്കണം എന്നാഗ്രഹവും അദ്ദേഹത്തിന്റെ ആവേശം കൂട്ടി. ദാറകളില്‍, ലോകമൊട്ടാകെയുണ്ടായിരുന്ന സാമ്പത്തിക തകര്‍ച്ച കേര ത്തെയും ബാധിച്ചു. തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്രം, മുതലാളിത്തവ്യവ സ്ഥയുടെ വികാസം എന്നിവ ജനജീവിതത്തെ ്രതികുലമാക്കി. അതുകൊ ണ്ടുതന്നെ തദനുസൃതമായി രാഷ്ട്രീയമായ ഉണര്‍വ്വും ആ കാലഘടുത്തിലു ണ്ടായി. ദേശീയന്വാതന്ത്രസമരവും പ്രാദേശികമായ കാര്‍ഷികമുന്നേറ്റവും തൊഴിലാളി സമമങങ്ങളും ഉടലെടുത്തു. ജിവല്‍സാഹിത്യവും പുരോഗമനസാ ഹിത്യവും സാഹ്തൃത്തില്‍ വ്ൃതിയാനങ്ങളുളവാക്കി. 8 മുതല്‍ 1348 വരെ തുള്ള കാലങ്ങളിലാണ്‌ ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശം ഭാരതത്തില്‍ പ്രച രിച്ചത്‌. പരിണിതഫലമായി സ്വതേന്ര്രസമരം ഉനര്‍ജ്ജസ്വലമായിത്തീര്‍ന്നു. സ്പാതശ്ത്രത്തിന്റെ അലയടികള്‍ വ്രാദേശികന്നാഹിത്യത്തില്‍ സജീവമായി ത്തീര്‍ന്നു. 18-0൦ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധംമുതല്‍ യന്ത്വല്ക്കരണത്തിന്റെ ഫലമായി ഇംഗ്ലണ്ടില്‍ തുടങ്ങിയ വ്യുവസായികവിച്ഛവം 19-ാ൦ നൂറ്റാണ്ടിന്റെ 83 ആദൃശതകങ്ങളോടെ സമുഹത്തില്‍ പുതിയ സംവിധാനങ്ങള്‍ക്കു കാരണമാ യി. ശാസ്ത്രപുരോഗതിയും വ്യവസായികവിപ്ലവവും വരുത്തിയ സാമുദായിക ചലനങ്ങള്‍ സാഹിതൃത്തിലും മാറ്റങ്ങള്‍ വരുത്തി. മുതലാളി, തൊഴിലാളി, രണ്ടിലും പെടാത്ത മധ്യുവര്‍ഗ്ഗക്കാര്‍ എന്നിങ്ങനെ ്രശ്നസങ്കീര്‍ണ്ണമായ ഒരു വ്യവസ്ഥ ഉടലെടുത്തു. തൊഴിലാളി വര്‍ഗ്ഗത്തിലും മധ്യുവര്‍ഗ്ഗത്തിലുംപെട്ട ഭൂരി ഭാഗം വരുന്ന വായനക്കാര്‍ക്കു വേണ്ടി രചിക്കപ്പെട്ട സാഹിത്യം റിയലിസ്ത്റിക സാഹിതൃമായി അറിയപ്പെട്ടു. ജീവിതം നിരീക്ഷിക്കുക, കാണുന്നതുപോലെ, അനുഭവപ്പെടുന്നതുപോലെ ചിത്രികരിക്കുക എന്നതാണ്‌ റിയലിസ്റിക സിദ്ധാ ന്തത്തിന്റെ പശ്ചാത്തലം. ഈ അവസ്ഥകളെല്ലാം ബഷീറിന്റെ സാഹിത്യത്തെ വളരെയധികം സ്വാധീനിച്ചു. ഈ ഘട്ടത്തിലാണ്‌ രാഷ്ട്രീയലേഖനങ്ങളും ലഘു ലേഖകളും എഴുതി ബഷീര്‍ രംഗപ്രവേശം ചെയ്തത്‌. അതുകൊണ്ടുതന്നെ ബഷീറിന്റെ സാഹിത്യത്തിനു മുല്യം നല്കിയിരുന്നത്‌ അദ്ദേഹത്തിന്റെതന്നെ ജീവിതാനുഭവങ്ങളാണ്‌. സ്വാതന്ത്രൂസമരത്തിനുള്ള തീക്ഷണമായ ആഗ്രഹം നിറഞ്ഞ ബഷീര്‍ വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പുറപ്പെട്ടു. സ്വാതന്ത്രസമരത്തോടനുബന്ധിച്ച്‌ ഉപ സത്യാഗ്രഹം നടന്നുകൊണ്ടി രുന്ന കോഴിക്കോട്ടാണ്‌ ബഷീര്‍ എത്തിയത്‌. അല്‍-അമീന്‍ പത്രത്തിന്റെ സഹ പ്താധിപരും കോണ്‍ഗ്രസ്സുകാരനും ബഷിറിന്റെ നാട്ടുകാരനുമായ സെയ്തു മുഹമ്മദിനെ കാണാനായി പ്രതമാപ്പിസില്‍ ചെന്നു. പക്ഷേ സ്വാതന്ത്രസമര ത്തില്‍ പങ്കെടുത്ത്‌ ബല്ലാരി ജയിലില്‍ സെയ്തുമുഹമ്മദ്‌ തടവിലാണെന്നറിഞ്ഞ്‌ ബഷിര്‍ തളര്‍ന്നുപോയി. മുഹമ്മദ്‌ അബ്ദുറഹിമാന്‍ സഹായഹസ്തവുമായി രംഗത്തെത്തി. പിന്നീട്‌ ബഷീര്‍ അദ്ദേഹത്തിന്റെ അനുയായി ആയിമാറി. ജയി 84 ലില്‍നിന്നും താന്‍ തിരിച്ചുവന്നിട്ട കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍മതി എന്ന സെയ്തുമുഹമ്മദിന്റെ നിര്‍ദ്ദേശത്തിന്‌ അദ്ദേഹം കാത്തുനിന്നില്ല. മാത്രമല്ല, തന്നെ കൊണ്ടുപോകാന്‍വന്ന പിതാവിന്റെ വാക്കുകള്‍ക്കും അദ്ദേഹം വഴങ്ങി യില്ല. കാരണം അദ്ദേഹത്തിന്‌ അതിനേക്കാള്‍ പ്രധാനം ദേശീയതയും സ്വാത ന്കൃസമരവുമായിരുന്നു. ആരെയും കാത്തുനില്ക്കാതെ ആ ദേശസ്നേഹി സമ രരംഗത്തേക്കു നിങ്ങ്‌. കോണ്‍ഗ്രസ്റ്റ ആപ്പിസിലെ ഭഗത്സിങിന്റെ all Moa, ബഷിറിനെ ത്തുകര്‍ഷി ച്ചു. ഭഗത്സിങിനെപ്പോലെ താനും മാതൃഭുമിക്കുവേണ്ടി പോരാടും എന്നുറച്ചു ബഷിറിനെ സംശയത്തോടെ വീക്ഷിക്കുക മാശ്രമല്ല, പലതും പറഞ്ഞ്‌ പിന്തി രിപ്പിക്കാനും പ്രതം ആപ്പിസിലുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ തടസ്തറങ്ങ ളെല്ലാം അതിജീവിക്കാനുള്ള ശക്തി അദ്ദേഹത്തിന്‌ നല്കിയത്‌ ഗാന്ധിജി ദണ്ഡി യാശ്രയ്ക്കു മുമ്പായി പറഞ്ഞ വാക്കുകളാണ്‌. അതിപ്രകാരമോയിരുന്നു “ഒന്നുകില്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നേടി ആശ്രമത്തില്‍ മടങ്ങി ഒയത്തും ഇല്ലെങ്കില്‍ എന്റെ ശവം കടലില്‍ ഒഴുകുന്നത്‌ നിങ്ങള്‍ കാണും.” ആത്മധൈരൃത്തോടുകുടെ വെളുപ്പാന്‍ കാലത്തുതന്നെ MOI Naa; നുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ത്രിവര്‍ണ്ണപതാകയും ഉപ്പുകുറുക്കുവാനുളള ചട്ടിയും മറ്റും എടുത്ത്‌ സത്യാഗ്രഹത്തിനു പോകുവാന്‍ ഒരുങ്ങുമ്പോള്‍തന്നെ ഇന്‍സ്പെ കടറും മറ്റു പോലീസുകാരുംകുടി സത്യാഗ്രഹികളായ പതിനൊന്നു പേരേയും അറസ്റ്റുചെയ്തു. ആദ്യത്തെ ജയില്‍ അനുഭവം ഭികരമായിരുന്നു. നിരന്തര മര്‍ദ്ദ നങ്ങള്‍ക്കിടയില്‍ മാപ്പുചോദിച്ചു രക്ഷപ്പെട്ടു കളയാം എന്ന ചെറിയ ഒരു ചിന്ത വന്നെങ്കിലും സ്വാതത്ര്യം എന്ന ശക്തമായ ആദര്‍ശം അതിനെ അതിജീവിച്ചു. 85 AIO) കുഠിനതടവാണ്‌ ബഷീറിന്‌ ലഭിച്ചത്‌. ജയില്‍ജിീവിതം വ്യത്യസ്ത പാര്‍ട്ടിയില്‍പ്പെട്ട പല സ്വഭാവസവിശേഷതകള്‍ ഉള്ളവരെ പരിചയപ്പെടാന്‍ ഉത കുന്നതായിരുന്നു. സോഷുൂലിസ്റ്റുകാരും അരാജകവാദികളും കമ്മ്യൂണിസ്റ്റു കാരും അതില്‍പ്പെടും. ഇന്ത്യയെ ത്രിട്ടീഷ്‌ ആധിപതൃത്തില്‍ നിന്ന്‌ മോചിപ്പി ക്കണംമെന്ന ഒരൊറ്റക്കാര്ൃത്തില്‍ അവര്‍ ഏകമനസ്കരായിരുന്നു. ഇപകാര മുള്ള സ്വാതന്ത്യാനുഭവങ്ങള്‍ ബഷീറിലെ ഏഴുത്തുകാരനെയും പ്രചോദിപ്പി ക്കുകയായിരുന്നുവെന്നു അദ്ദേഹത്തിന്റെ സാഹിത്യകൃതികളില്‍നിന്നും നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. എഴ്തുവാന്‍ തോന്നുന്ന ചില സമയങ്ങളില്‍മാത്രം കഥാരചന നടത്തുക എന്നതായിരുന്നു ബഷീറിന്റെ രീതി. മനസ്സില്‍ നിറഞ്ഞുനിലക്കുന്ന കഥയുടെ സുൂക്ഷ്മഭാവങ്ങള്‍ക്കു വാക്കുകളും വാക്യങ്ങളും ചേര്‍ത്ത്‌ രുപംകൊടുക്കുക. ജീവിതാനുഭവങ്ങളില്‍നിന്നും ഉനര്‍ജ്ജം സ്വീകരിച്ച്‌ അദ്ദേഹം രുപപ്പെടുത്തിയി രുന്ന കഥയില്‍ അനുഭവവേദ്യമാകുന്ന സംഗീതത്തിന്റെ ഒഴുക്കാണ്‌ അദ്ദേഹത്തെ പശസ്തനാക്കിത്‌. ഉചിതമായ വാക്കുകള്‍ ലഭിക്കാതെ പലപ്പോഴും വിഷദിച്ചി ട്ടുണ്ട്‌. പദസമ്പത്ത്‌ വര്‍ദ്ധിപ്പിക്കാന്‍ ചങ്ങമ്പുഴയുടെ രമണന്‍ പല്രപാവശ്യം വായിച്ചുവെന്ന്‌ അദ്ദേഹംതന്നെ പറയുന്നുണ്ട്‌. അനേകം ദിവസങ്ങള്‍ എടുത്ത്‌ എഴുതുന്ന ഒരു കഥയില്‍ ചിലപ്പോള്‍ മരണചിന്തപോലും തന്നെ അലട്ടാറു ണ്ടെന്നു അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം വ്യക്തമാക്കുന്നു. തന്റെ എഴുത്ത, ജീവിതവുമായി ബന്ധപ്ചെട്ടിട്ടുള്ളതാണെന്നതിനു അദ്ദേഹത്തിന്റെ വാക്കുകള്‍ തടന്ന തെളിവ്വാണ്‌. “ഇതുവരെ ഞാന്‍ എഴുതിയതിലെല്ലാം ജീവചരിത്രത്തിന്റെ അംശങ്ങളുണ്ട്‌. എന്റെ ഏകദേശം എല്ലാ കഥകളും ജീവിതാനുഭവങ്ങളുടേതാ 86 ണ്‌...” മുസ്ലിം സമുദായത്തിന്റെയും സ്വകൂടുംബത്തിന്റെയും യഥാത്ഥജിവിത പശ്ചാത്തലത്തില്‍ കഥകള്‍ രചിച്ചിരുന്ന ബഷീര്‍ ഒരിക്കലും നിലവിലുളള ചരി തത്തെ പുനരാഖ്യാനം ചെയ്യുകയല്ല ചെയ്തിരുന്നത്‌, സ്വന്തമായ ഒരു ചരി തത്തെ സുഷ്ടിച്ച, അതിന്റെ ആഖ്യാതാവുകയാണു ചെയ്തിരുന്നത്‌. എം. എന്‍.വിജയന്‍ പറയുന്നുണ്ട്‌, എത്ര വലിയ ദാര്‍ശനികകാരുങ്ങള്‍ പറഞ്ഞാലും ബഷിര്‍ ഖ്ുര്‍ആനൊന്നും ഉദ്ധരിക്കാറില്ല. നമ്മളെപ്പോലുളളവരാണെങ്കില്‍ വിദു രവാക്യം ഉദ്ധരിക്കും. അനുഭവങ്ങളാണ്‌ ബഷീര്‍ ഉദ്ധരിച്ചിടുള്ളത്‌. രാഷ്ട്രീയ മേഖലയിലും സാമൂഹൃരംഗത്തും പ്രകടമായ ജിര്‍ണ്ഠതകളെ ഇരുണ്ടഹാസ്യ ത്തിന്റെ വഴിയിലുടെയാണ്‌ ബഷീര്‍ നേരിട്ടത്‌. പരുക്കത്തില്‍, ജന്മനാ ലഭിച്ച പ്രതിഭയുടെ സഹജാവിഷ്കാരമായിരുന്നു ബഷീര്‍ കൃതികളില്‍ കാണുവാന്‍ കഴിയുന്നത്‌. ജീവിതത്തിന്റെ വ്യാപ്തിയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം അടയാളപെടുത്തിയിരുന്നത്‌. അങ്ങനെ ഒരു പുതി നകഥാലോകത്തിലൂടെ ആസ്വാദകനെ കൊണ്ടുപോയ ബഷിര്‍കൃതികള്‍ കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയുടെയോ ഒരു സമുദാ യത്തിന്റെയോ വക്താവാകാതെ സാര്‍വ്ുമതലരാകികതയോടെയാണ്‌ അദ്ദേഹം സാഹിതൃരചനയില്‍ ഏര്‍പ്പെട്ടത്‌. അതുകൊണ്ടുതന്നെയാണ്‌ ആ കൃതികള്‍ ജാതിമതചിന്തകള്‍ക്കതീതമായി ഇന്നും നിലകൊളളുന്നത്‌. 14,2 എംി.വാസുരദേവന്‍നായര്‍ പൈത്യകസംസ്കാരങ്ങളുടെ വിളനിലമായിരുന്നു കൂടല്ലൂര്‍ ഗ്രാമത്തിലെ തറവാടുകള്‍. അന്നത്തെ സമുദായഘടനയില്‍ ഇല്ലം, വംശാവലി, തറവാട, 87 താവഴി എന്നീ വ്യത്യസ്തതലങ്ങള്‍ ഉണ്ടായിരുന്നു. അമ്മവഴിയാണ്‌ ഇതില്‍ അംഗത്വം ലഭിക്കുന്നത്‌. ഒരു വംശാവലിയുടെ ഒരു തറയിലുള്ള വിഭാഗമാണ്‌ തറവാട്‌. ഒരു തറയിന്മേല്‍ ആറുമുതല്‍ പത്തുവരെ വ്യത്യസ്ത തറവാടുകള്‍ കാണും. തറവാട്ടംഗങ്ങള്‍ക്കു പുലബന്ധം മാത്രമല്ല പൊതുസ്വത്തും അതു ഭരിക്കാന്‍ ഒരു പൊതുകാരണവരും കാണും. ഗാര്‍ഹികമായ അടിയന്തര ങ്ങള്‍ക്കും വര്‍ഷംതോറും നടത്താറുള്ള കുലദൈവത്തിന്റെ ഉത്സവത്തിനും തറ വാട്ടുംഗങ്ങള്‍ ഒത്തുചേരുമെന്നല്ലാതെ അവരെല്ലാം ഒരേ സ്ഥലത്ത്‌ സ്ഥിരതാമ സക്കാരല്ല. എം.ടി.കഥകളില്‍ ഇതു പലയിടത്തും പ്രസ്താവിക്കുന്നുണ്ട്‌. തറ വാടിന്‌ പല തരത്തിലുളള സ്വത്തുക്കള്‍ ഉണ്ടായിരിക്കും. പുര, സ്ഥലം, കൃഷി ഭൂമികള്‍ എന്നിവയാണ്‌ പ്രധാനമായിടുളളത്‌. തറവാട്ടിലെ മുതിര്‍ന്ന പുരുഷന്‍ കാരണവരുടെ സ്ഥാനം വഹിച്ചു സ്വത്തിന്റെ ഭരണം നടത്തും. മുതിര്‍ന്ന പുരു ഷന്മാരില്ലെങ്കില്‍ ഏറ്റവും മുതിനന്ന സ്ത്രീ കാരണവത്തിയായി ഭരണം നട ത്തുന്നു. തറവാടിന്റെ സമ്പത്തും ഭരണവും അമ്മാവന്മാരില്‍ നിന്നും മരുമ ക്കള്‍ ഏറ്റെടുക്കുന്ന മാതൃദായസമ്ത്രദായത്തെയാണ്‌ മരുമക്കത്തായം എന്നു വിളിക്കുന്നത്‌ മാതൃദായത്തില്‍ സ്ത്രീകളിലൂടെ മാ്രമാണ്‌ വംശം സംക്ര മിക്കുക. ഒരു വംശത്തിന്റെ പൊതുപൂര്‍വിക ഒരു സ്ത്രീയായിരിക്കും. ആ സ്ത്രിയുടെ പെണ്‍മക്കളിലുടെയുളള സന്തതിപരമ്പരയായിതിക്കും വംശം. ഈ ദായ്കമവും ബന്ധങ്ങളും എം.ടി.യുടെ കഥകളുടെ ഉള്‍ക്കാമ്പായിരുന്നു. സമ്പല്‍സമൃദ്ധിയുള്ള ഒരു തറവാടായിരുന്നു മാടത്തു തെക്കെപ്പാട്ട. അച്ചു മമാന്‍ തറവാടു കാരണവരായിരുന്ന കാലത്ത്‌ പുമാന്‍തോടുതൊട്ടു കൈത ക്കാടുവരെ കൃഷിനിലമുണ്ടായിരുന്നു. പടിക്കല്‍ പതിനായിരം പറ നെല്ലുവിള 88 ഞ്ഞിരുന്നു. അന്നു രണ്ടു നാലുകെട്ടുകള്‍ ചേര്‍ന്നതായിരുന്നു തറവാട്‌. ഓല മഞ്ഞ കൂറ്റന്‍ മാളികപ്പുര, രണ്ടു നടുമുറ്റം, പത്തയേപ്പുര, ഈരണ്ടു കിഴക്കിനി കള്‍, വടക്കിനികള്‍, പടിപ്പുര മാളിക, കയ്യാലപ്പുരകള്‍, ഇടനാഴികുകള്‍, തടിച്ചു അഴികളുള്ള ചാരനിറത്തിലുള്ള ജാലകപ്പഴുതുകള്‍ എന്നിവയെല്ലാം തറവാ ടിന്റെ പരത്യേകതകളായിരുന്നു. ഇത്തരത്തിലുള്ള തറവാട ഭാഗംവച്ചു പിരിയു വാനും ശീഥിലമാക്കുവാനും കാരണം അമ്മാവന്മാരുടെ ഭരണത്തിലെ കൊളള രുതായ്മകളാണ്‌. ഭാര്യവീട്ടിലെ സനകര്യങ്ങളില്‍ അമ്മാവന്മാര്‍ കൂടുതല്‍ ശ്രദ്ധി ച്ചു. കാരണവര്‍ എന്നു പറഞ്ഞാല്‍തന്തെ ഭയം ജനിപ്പിക്കുന്ന അവസ്ഥ. കുളിയും ജപവും എല്ലാം കഴിഞ്ഞ്‌ കാരണവര്‍ ഭക്ഷണം കഴിച്ചാല്‍ മാത്രമേ ബാക്കിയു ളളവര്‍ക്കു കഴിക്കാവു. അമ്മാവനും അമ്മാവന്റെ കുട്ടികള്‍ക്കും മാതമേ തറ വാട്ടില്‍ സ്ഥാനം ഉള്ളു. സ്ഥാനസ്വത്ത്‌ എന്ന പേരില്‍ തറവാടു സ്വത്തിന്റെ ഒരു ഭാഗം കാരണവരുടെ വ്യക്തിപരമായ ഉപയോഗത്തിനുവേണ്ടി മാറ്റിവെയ്ക്കാ റുണ്ട്‌. സ്വത്തിന്റെ ്രയവിശ്രയത്തില്‍ അന്യായം അനുഭവപ്പെട്ടപ്പോഴാണ്‌ തറ വാട്‌ ഭാഗം വെയ്ക്കുക എന്ന ആശയത്തിനു പ്രാബല്ധും വന്നത്‌. പ്രതാപത്തോടെ വാണിരുന്ന എം.ടി.യുടെ തറവാട്‌ ഭാഗം വെച്ചുപിരി യുമ്പോള്‍ അവിടെ അറുപത്തിനാലാളുകള്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടു ന്നു. തറവാടും പത്തായപ്പുരകേളും കൃഷിസ്ഥലങ്ങളും പങ്കുവെച്ചെടുത്തു. എം. ടി.യുടെ മുത്തശ്ശിക്കു കുറച്ചു കൃഷിസ്ഥലം മാത്രമാണ്‌ കിട്ടിയത്‌. മുത്തശ്ശി യുടെകുടെ മക്കള്‍ നാലുപേരുണ്ടായിരുന്നു. എം.ടി.യുടെ അമ്മ(അമ്മാളുവമ്മു, ചെറിയമ്മ കുഞ്ചുക്കുട്ടിയമ്മ, അമ്മാവന്മാരായ അച്ചുമാമ്മ, കുടുമാമ്മ. തറവാ ടിന്റെ പ്രതാപകാലം എം.ടി. പറഞ്ഞു കേട്ടിട്ടേ ഉളളു. എം.ടി. ജനിക്കുമ്പോള്‍ 89 തറവാടൊന്നും ഇല്ല. ബന്ധത്തിലുള്ള ഒരു വലിയമ്മയുടെ തേങ്ങയും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന കൊട്ടിലിലാണ്‌ എം.ടി.യെ പ്രനവിച്ചത്‌. പിന്നിട്‌ കുന്നിന്‍പുറത്ത്‌ പപ്പടച്ചെട്ടികള്‍ താമസിച്ചിട്ട ഒഴിഞ്ഞുപോയ ഒരു പുരയിലേക്കു മാറിത്താമസിച്ചു. ചെട്ടിപ്പുര എന്നായിരുന്നു ആ പുരയുടെ പേട. രണ്ടോ മുന്നോ കൊല്ലം കഴിഞ്ഞതിനുശേഷമാണ്‌ കയ്യാലപ്പുരയുടെ (കൃഷി കൊയ്തു വെയ്ക്കുന്ന സ്ഥലം) ഒരു ഭാഗം വാങ്ങി എം.ടി.യുടെ കുടുംബം അവിടെ താമനമാക്കുന്നത്‌. ബാല്യത്തിലെ കൃഷിയെക്കുറിച്ചുളള ഓര്‍മ്മ സജീ വമാകുന്നത്‌ ഇവിടെ നിന്നാണ്‌. കയ്യില്‍ കിട്ടുന്ന വിത്ത്‌ ഏതായാലും കുഴിച്ചിട്ട മുള വരുന്നതു നോക്കിനില്ക്കുന്ന എം.ടി.യിലെ ബാലകനു കൃഷിയും കുന്നു കാലിയെ കുളിപ്പിക്കലും ഹരമായിരുന്നു. കൃഷിയില്‍ എം.ടി.യ്ക്കുള്ളു താല്പര്യം മനസ്സിലാക്കിയ അമ്മാവന്‍ എം.ടി.യിലെ കര്‍ഷകനെ പ്രോത്സാഹിച്ചിച്ചു കൊണ്ടിരുന്നു. നെല്ലു നോക്കിയിട്ട എത്ര ദിവസം കഴിഞ്ഞാല്‍ കൊയ്യാറാകും, അല്ലെങ്കില്‍ പാലുറച്ചിരിക്കുന്നു എന്നൊക്കെ പറയുവാന്‍ മാത്രം സാമര്‍ത്ഥ്യം എം.ടി. ബാല്യത്തിലെ സ്വായത്തമാക്കിയിരുന്നു. എലിമെന്ററി സ്ക്കൂളില്‍ പഠി ക്കുന്ന കാലത്തുതന്നെ എം.ടി. വിഷുമഴ കഴിഞ്ഞ്‌ വയലില്‍ നടത്തുന്ന പൊടി വിതയിലും ശേഷം നടത്തുന്ന ഞാറുനടലിലും ചെറിയ സഹായമൊക്കെ ചെത്ത്‌ പണിക്കാരോടൊപ്പം കുടിയിരുന്നു. പിന്നിട്‌ എം.ടി.യുടെ ഹൈസ്‌ക്കു ളിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തിലാണ്‌ നെല്ലു കൃഷിയുടെ (പാധാന്യം കുറ യുന്നത്‌. പിന്നീട നെല്ലു മാ(്രമല്ല, അടയ്ക്കയും തേങ്ങയും തോട്ടങ്ങളില്‍ കൃഷി ചെയ്യുമായിരുന്നു. തേങ്ങ വീട്ടിലെ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കും. അടയ്ക്ക പാലിശ്ശേരി അങ്ങാടിയില്‍ കൊണ്ടു പോയി വിലക്കും. 90 സിലോണില്‍ പോയി ജോലീ ചെയ്ത അച്ഛനു കൃഷിയേക്കാള്‍ മക്കള്‍ പുറത്തുപോയി പഠിച്ചു ജോലി നമ്പാദിക്കുന്നതായിരുന്നു താല്പര്യം. പഠനം, സാഹിത്യം, തൊഴില്‍ ഇവയെല്ലാം എം.ടി.യുടെ ജീവിതത്തെ കുടല്ലൂര്‍ ഗ്രാമ ത്തിനു പുറത്തേക്കെത്തിച്ചു. എം.ടി.യുടെ സാഹിതൃത്ത്ിലെ പുരുഷകഥാപാോ തങ്ങളില്‍ ഭുരിഭാഗവും ഗ്രാമത്തിനു പുറത്തേക്കു സഞ്ചരിക്കാന്‍ ആഗ്രഹിക്കു ന്നവരാണ്‌. ഗ്രമേത്തിനുപുറത്ത്‌ നഗരത്തിന്റെ കാലുഷ്യങ്ങളിലേക്കു എത്തി പ്പടുമ്പോള്‍ ഒരു തിരിച്ചുവരവും ഈ കഥാപാത്രങ്ങള്‍ (പ്തീക്ഷിക്കുന്നുണ്ട്‌. എം.ടി.യും അപ്രകാരം തന്നെ, കൂടല്ലൂരിന്റെ ശഗാമിണത്തനിമ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്‌ അദ്ദേഹം. 3.4.2.1 ഏഴുത്തുകാരന്റെ പിറവി കുടല്ലൂര്‍ (ഗാമത്തിലെ ഇടത്തരം കാര്‍ഷിക കുടുംബത്തില്‍ പിറന്ന എം.ടി.വാസുദേവന്‍നായര്‍, യാതൊരു സാഹിത്യപാരമ്പര്യവും ഇല്ലാത്തവനാ യിരുന്നു. ഗ്രാമത്തിലെ പതിവനുസരിച്ച്‌, കന്നുകാലികളെ മേയ്ക്കുന്നതിനും പാടത്തു പണിയുന്നതിനും പരിശിലിക്കേണ്ടവരാണ്‌ കുട്ടികള്‍. സാമാനും തപ്പ ലില്ലാതെ വായിക്കാന്‍ കഴിഞ്ഞാല്‍ പഠിപ്പു പൂര്‍ത്തിയായിയെന്നു വിശ്വസി ക്കുന്നവരാണ്‌ അവിടെയുള്ള ഗ്രാമീണര്‍. അതിനിടയില്‍ കഷ്ടപ്പാടുകള്‍ സഹി ച്ചിട്ടാണെങ്കിലും മകനു കോളേജുവിദ്യാഭ്യാസം നല്കിയവരാണ്‌ എം.ടി.യുടെ മാതാപിതാക്കള്‍. ആ കാലഘടുത്തിലെ പ്രശസ്തകവിയായ ചങ്ങമ്പുഴയുടെ മമണ൯ എന്ന ഖണ്ഡകാവൃത്തിന്റെ കൈയെഴുത്തുപതി അടുത്ത ഗ്രാമത്തില്‍നിന്നും കടം വാങ്ങിക്കൊണ്ടുവന്ന്‌ ഉറക്കമൊഴിച്ചു ജ്യേഷഠനും ജ്യേഷഠത്തിയമ്മയും പകര്‍ത്തു 91 ന്നതുകണ്ട എം.ടി. അത്ഭുതപ്പെട്ടുപോയി. എന്നാല്‍ പിന്നീട എം.ടി.യും കവി താലോകത്തിലേക്കു കടന്നുചെന്നു. കേരളത്തില്‍ ആധുനിക കവിശ്രയം എന്ന റിയപ്പെടുന്ന ആശാന്റെയും ഉളളൂരിന്റെയും വളളത്തോളിന്റെയും കൃതികള്‍; ജ്യേഷഠന്മാര്‍ കൊണ്ടുവന്നിരുന്ന ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, പി.കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവരുടെ കൃതി കളും എം.ടി.യുടെ വായനാമണ്ഡലത്തില്‍ സ്ഥാനം പിടിച്ചു. പിന്നിടാണ്‌ കഥ കളുടെ ലോകത്തിലേക്ക്‌ പ്രവേശിച്ചത്‌. ബഷീര്‍, തകഴി, പൊറ്റെക്കാട്ടു, പൊന്‍കുന്നം വര്‍ക്കി, കാരുര്‍, കേശവദേവ്‌, ലളിതാംബിക അന്തര്‍ജ്ജനം, പി. സി.കുട്ടിക്കൃഷ്ണന്‍, വെട്ടൂര്‍ രാമന്‍നായര്‍ തുടങ്ങിയവര്‍ സാഹിത്യുലോകത്തിനു നല്കിയ സംഭാവനകള്‍ എം.ടി.യെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വായന യുടെ ലോകത്തില്‍ ആനന്ദം കണ്ടെത്തിയ എം.ടി.ക്കു സാഹിത്യകാരന്മാര്‍ ആരാ ധനാമൂര്‍ത്തികളായിമാറി. മാസികകളിലെ ചീ്രങ്ങള്‍ വെട്ടിയെടുത്ത്‌ ചുമരില്‍ പതിപ്പിക്കുന്നതിനു തീക്ഷണത കാണിച്ചിരുന്ന എം.ടി.ക്കു ജീവിതത്തില്‍ എഴു ത്തുകാരനാകണം എന്നാഗ്രഹം ജനിച്ചു. പതിന്നാലാം വയസ്സില്‍ എഴുതിത്തു ടങ്ങി. കഥ, കവിത, ലേഖനം, ഏകാങ്കം എന്നിങ്ങനെ സാഹിതൃത്തിന്റെ വിവി ധ മേഖലകളില്‍ കഴിവുതെളിയിക്കാന്‍ ശ്രമിച്ചുവെങ്കിലും ചിലതുമാത്രമേ പ്രസി ദികരിച്ചിരുന്നുളളു. പല സാഹിത്യമേഖലയിലൂടെയും സഞ്ചരിച്ച്‌ അവസാനം കഥയിലേക്കു ശ്രദ കേന്ദ്രികരിച്ചു. എം.ടി.വാസുദേവന്‍ നായരെന്ന പേരുതന്നെ സ്വീകരിക്കുവാന്‍ അദ്ദേഹം വളരെയധികം പണിപ്പെട്ടു. വൈക്കം മുഹമ്മദ്‌ ബഷിര്‍, കാരൂര്‍ നീലകണ്റഠപ്പി ള്ള, തകഴി ശിവശങ്കരപ്പിള്ള എന്നിവരെ അനുകരിച്ചു കുടല്ലൂര്‍ വാസുദേവന്‍ 92 നായരെന്ന പേരില്‍ ആദ്യം എഴുതി. എസ്‌.കെ.പൊറ്റെക്കാട്ടിന്റെ മാതൃകയില്‍ വി.എന്‍.തെക്കെപ്പാട്ടെന്ന്‌ മാറ്റിനോക്കി. പിന്നീട രേഖകളില്‍ എം.ടി.വാസുദേവന്‍ എന്നാണെങ്കിലും ഒരു മുതിര്‍ന്ന ആളാണെന്നു തോന്നിക്കുവാന്‍ നായര്‍ കുടി ചേര്‍ത്തു. കാലക്രമേണ ആ പേര്‍ സ്ഥിരമായി. എഴുത്തുകാരന്‍ എന്ന നിലയിലുള്ള തന്റെ സംഘര്‍ഷം എം.ടി.ജ്ഞാന പീഠന്വികാര്യ ്രഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. മനസ്സിന്റെ ഉള്ളറകളില്‍ സാദ്ധ്യതകളുണ്ട്‌ എന്നുതോന്നി ്രമേയം സുക്ഷിക്കുക, പിന്നിട്‌ പുറത്തെടു ക്കുമ്പോള്‍ അതുകൊണ്ടു വിശേഷിച്ചൊന്നും നേടാന്‍ പോകുന്നില്ലെന്ന തോന്നല്‍, ശേഷം അതുപേക്ഷിക്കേണ്ടി വരുന്നത്‌ ഏല്ലാം സംഘര്‍ഷങ്ങളാ ണ്‌. ഇനി പ്രമേയം സ്വീകരിച്ചുവെന്നു വെയ്ക്കുക, സംഘര്‍ഷത്തിന്റെ മറ്റൊരു ലടും ആരംഭിക്കുന്നു. ്രമേയം അവതരിപ്പിക്കാനുള്ള രുപം കണ്ടെത്തേണ്ടതു ണ്ട്‌. അയാള്‍ ഒരു പാരമ്പരൃത്തിന്റെ പിന്‍മുറക്കാരനാണ്‌, അതിന്റെ കെട്ടുപാടു കളില്‍ കുരുങ്ങി കിടക്കുന്നവനാണ്‌. താന്‍ മാനിക്കുന്ന പാരമ്പര്യത്തെ അയാള്‍ക്കു ലംഘിക്കേണ്ടി വരുന്നു. പുതിയ വഴികള്‍ അന്വേഷിക്കേണ്ടിയിരി ക്കുന്നു. പുതിയ വഴികള്‍ എന്നുവെച്ചാല്‍ പല പല അപകടങ്ങളും പ്തിയിരി ക്കുന്നതാണെന്നറിയാം. പക്ഷേ അതന്വേഷിക്കാന്‍, മാര്‍ഗ്ഗതടസ്സങ്ങളെ മറികട ക്കാന്‍, അയാള്‍ വിധിക്കപ്പെട്ടവനാണ്‌. മനുഷ്യാവസ്ഥകളെപ്പറ്റി എഴുതുവാന്‍ ആഗ്രഹിക്കുന്ന എം.ടി. മനുഷ്യന്‍ എന്ന സങ്കീര്‍ണ്ണസമസ്യയയെ മനസ്സിലാക്കാ നാണ്‌ ശ്രമിക്കുന്നത്‌. മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞാലേ, താന്‍ ജീവി ക്കുന്ന കാലഘട്ടത്തെയും സമൂഹത്തെയും മനസ്സിലാക്കാന്‍ കഴിയൂ എന്ന ഉത്ത മബോദ്ധ്യം എം.ടി.ക്കുണ്ട്‌. പരിക്ഷണശാലയിലെപ്പോലെ ശാസ്ത്രീയമായി കീറി 93 മുറിച്ച്‌ മനുഷ്യനെ വ്യക്തമായി തിരിച്ചറിയാനാവില്ല; ആ മനസ്സിനോടു താദാത്മ്യം പ്പിച്ച്‌ അന്വേഷണം നടത്തിയാലേ അറിയുവാന്‍ കഴിയുയെന്ന്‌ അനുഭവം ഏം.ടി.യെ പഠിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മഹത്തായ സാഹിതൃകൃതികളളെ പരിചയപ്പെടാനും അവയുമായി സംവദിക്കാനും ശ്രമിച്ചിട്ടുള്ള എം.ടി. കഥയെ ഴുത്തിന്റെ അനന്തസാദ്ധൃതകളെ തിരിച്ചറിഞ്ഞ വ്യക്തിയാണ്‌. സ്വന്തം അതിരു കളും വരമ്പുകളും നിശ്ചയിക്കേണ്ടത്‌ അവനവന്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം ഇത്തരം കൃതികളില്‍നിന്നു അദ്ദേഹം ഗ്രഹിച്ചു. അതിനുശേഷം തനിക്കു ചിര പരിചിതമായ പ്രമേയവും രുപഘടനയും ഉപയോഗിച്ച്‌ കഥയെഴുത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി. എഴുതുകയെന്നതില്‍ പൂര്‍ണ്ണമായ സംതൃപ്തി കൈവരുന്നു വെന്നും തന്റെ സ്വത്വം പൂര്‍ണ്ണമായിത്തീരുന്നത്‌ ആ നിമിഷങ്ങളിലാണെന്നും എം.ടി. വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍, “എനിക്കു ഏറ്റവും വലുത്‌ എഴുത്ത്‌ തന്നെ. ഒരു വാക്കിനു മീതെ മറ്റൊരു വാക്ക്‌ വെയ്ക്കുന്നു. അതിനു മീതെ ദവറൊന്ന്‌. അങ്ങനെയങ്ങനെ ഒരു വചേകം എഴുതുന്നു. കൊളള മെന്നു തോന്നുന്ന ഒരു വാചകം. ആ നിമിഷം എഴുത്തുകാരന്‍ അനുഭവിക്കുന്ന ആനന്ദത്തിനു തുല്യമല്ല ഒരു സമ്പത്തും.” കുടല്ലുരെന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ മനുഷ്യന്റെ ജീവിതചല നങ്ങള്‍ ചെറുകഥകളിലുടെയും നോവലുകളിലുടെയും ചിത്രീകരിച്ചുകൊണ്ട്‌ സാഹിതൃലോകുത്തു പ്രശസ്തനായ എം.ടി., ചെറുകഥയും നോവലും ലേഖനവും നാടകവും മാത്രമല്ല, തിരക്കഥയും തനിക്കു വഴങ്ങുമെന്നു തെളി യിച്ചു. അദ്ദേഹത്തിന്‌ എഴുത്ത്‌ ജീവിതാനുഭവങ്ങള്‍ക്കിടയിലൂടെയുളള ഒരന്വേ 94 ഷണമാണെന്നു പറയാം. പുതിയ പ്രമേയങ്ങള്‍തേടി സാഹിതൃകാരന്‍ അന്വേ ഷണം തുടങ്ങുന്നു. നവിനങ്ങളായ ആശയധാരകള്‍ എഴുത്തുകാരന്റെ മന സില്‍ രൂപപ്പെടുന്നു. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന പ്രമേയത്തില്‍ പുതുമ കണ്ടെത്തുന്നതിനും ആവര്‍ത്തനവിരസത തടയുന്നതിനും ഒരോ എഴുത്തുകാരനും കഴിയണം. അ്രപകാരം രൂപപ്പെടുന്ന എഴുത്തിന്റെ മാധ്യമം - ചെറുകഥയോ, നോവലോ, തിരക്കഥയോ - അതിനനുസരിച്ച്‌ പ്രമേ യത്തെ രൂുപപ്പെടുത്തിയെടുക്കണം. ഒരു സാഹിത്യകാരനായി അറിയപ്പെടുവാന്‍ ആഗ്ഹിച്ചിട്ടുളള എം.ടി. മുന്‍തൂക്കം കൊടുക്കുന്നത്‌ ചെതുകഥയ്ക്കാണ്‌. അദ്ദേഹം പറയുന്നു, “പാഗമികമായി ഞാനൊരു ചെറുകഥാകൃത്ത്‌ തന്നെ. പിന്നെ നോവലിസ്റ്റു. അതുകഴിഞ്ഞേ തിരക്കഥാകൃത്തിനു സ്ഥാനമുള്ളൂ. മുന്നും ഒരുപോലെ ഏനിക്കു ഇഷ്ടപ്പെട്ട മീഡിയം തന്നെയാണെങ്കിലും ഒരു നാടക ക്ൃത്തെന്ന്‌ ഞാനൊരിക്കലും എന്നെ വിശേഷിപ്പിക്കില്ല. ചില സാഹചര്യങ്ങ ളുടെ സമ്മര്‍ദ്ദത്തില്‍ ഒരു നാടകം ഏഴുതിപ്പോയി എന്നുണ്ടെങ്കിലും ഒരേ സമ യത്ത്‌ ഒന്നില്‍ മാത്രം മുഴുകുക എന്നതാണ്‌ അതിന്റെ രീതി. നോവലെഴുതു മ്പോള്‍ അതില്‍ മാത്രം ശദ്ധിക്കും. തിരക്കഗയെഴുതുമ്പോള്‍ അതിലും.” കട ന്നുപോയ കാലഘട്ടത്തിന്റെ മുശ്കളും സ്വജീവിതാനുഭവങ്ങളും തന്റെ എഴു ത്തിനു വിഷയിഭവിപ്പിച്ച എം.ടി.കഥകളില്‍ നഗരജീവിതവും ദൃശ്യമാണ്‌. തനിക്കു ചിരപരിചിതമായ കൂടല്ലൂര്‍ ഗ്രാമത്തോടൊപ്പം കോഴിക്കോട നഗരത്തിന്റെ കാലു ഷ്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന അദ്ദേഹം അതിലെല്ലാമുപരി തന്റെ വ്യക്തി സത്തയുടെ പ്രകടനോപാധിയായിട്ടാണ്‌ സാഹിത്യത്തെ കണ്ടത്‌. കഥ പറയുന്ന രീതിയില്‍നിന്ന്‌ കഥ അനുഭവിപ്പിക്കുന്നതിന്റെ സാകുമാര്യം എം.ടി. കഥക 95 ളില്‍ നമുക്കു കാണാം. 948 മദിരാശിയില്‍ നിന്ന്‌ വി.പരദമശ്വരയ്യരുടെ പ്രതാധിപത്ൃത്തില്‍ ano പ്െട്ടിരുന്ന ചി്രകേരളം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു വിഷുവാലോഷ മാണ്‌ അച്ചടിച്ചു വന്ന ആദ്യകഥ. 1988ല്‍ തുടങ്ങിയ സാഹിതുരംഗത്തെ ജൈൈത യാത്ര 20%6ലും തുടരുന്നു. ആത്മകഥ എഴുതുവാന്‍ ആൃരഗഹിക്കുന്ന ഒരു എഴു ത്തുകാരന്റെ ജീവിതകഥകളാണ്‌ ഓരോ സുഷ്ടിയിലും ആസ്വാദകനു അനുഭ വവേദ്യമാകുന്നത്‌. എഴുതാനുള്ള കഴിവാണ്‌ മറ്റുള്ളവരില്‍ നിന്നും എഴുത്തു കാരനെ വ്ൃത്യസ്തനാക്കുന്നത. അതിനെ ദൈവികമായ ഒരനുഗ്രഹം എന്നു വിളിച്ചാലും തെറ്റില്ല എന്ന അഭിപ്രായമാണ്‌ എം.ടി.ക്കുളളുത്‌. എഴുത്തിന്റെ മഹാ പ്രപഞ്ചത്തിനുള്ളില്‍ എവിടെയോ ഒരംശമായി നിലനില്‍ക്കുന്നതിന്‌ ഞാന്‍ ആരോടൊക്കെയോ നന്ദിയുളളവനാണ്‌. ആ സിദ്ധി എങ്ങനെയോ കൈവന്ന തിന്‌ നന്ദി രേഖപ്പെടുത്തലാണ്‌ എനിക്ക്‌ എഴുത്ത്‌ എന്ന്‌ കൂടി അദ്ദേഹം പറഞ്ഞു വെയ്ക്കുന്നുണ്ട്‌.” താന്‍ എഴുതിത്തുടങ്ങിയ കാലഘട്ടത്തിലെ കൂടല്ലൂരിന്റെ സനന്ദരര്യങ്ങള്‍ അസ്തമിച്ചുവെങ്കിലും നിള അപ്രതൃക്ഷമായിക്കൊണ്ടിരിക്കുക യാണെങ്കിലും നഗരത്തിന്റെ കപടമുഖങ്ങള്‍ക്കു ചടുലതയേറിയെങ്കിലും എം.ടി. യിലെ സാഹിതൃകാരന്‍ തന്റെ രചന തുടര്‍ന്നുകൊണ്ടേയിതല്‍ക്കുന്നു. നാട്ടുവഴി കളില്‍നിന്നും നഗരവീഥികളിലേക്ക്‌ പുതിയ കഥയുടെ പ്രമേയം രുപപ്പെടു ത്താന്‍ എം.ടി. സഞ്ചരിക്കുന്നു. 1.4.3 ഏകേകുന്ദന്‍ കഥയെഴുത്തിന്റെ വഴികളില്‍ വൃത്യസ്തമായ ആശയ്രപപഞ്ചം സ്യഷ്ടിച്ച വ്യക്തിയാണ്‌ എം.മുകുന്ദന്‍. ജീവിതത്തിന്റെയും കാലഘട്ടത്തിന്റെയും 96 സവിശേഷതകള്‍ ഉള്‍ക്കൊണ്ടാണ്‌ അദ്ദേഹം തന്റെ സാഹിതൃത്തിനു രൂപം കൊടുത്തത്‌. ഗ്രമേത്തിന്റെയും അതേസമയം നഗരത്തിന്റെയും കഥ പറഞ്ഞ എം.മുകുന്ദനില്‍ ഇനിയും ഒരുപാടു കഥകള്‍ ബാക്കിയാണ്‌. ഇരുപത്തിയൊന്നാം വയസ്സിലാണ്‌ ആദ്യകഥ വെളിച്ചം കണ്ടത്‌. കഥ തനിക്കു ഗൃഹാതുരത്വം കുടി യാണെന്നും കയമാര്രപോയത്തില്‍തന്തെ എഴുത്തുകരേനാകുന്നത്‌ സ്വപ്നം കണ്ടു നടന്നിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്‌. ആ സ്വപ്നം സാക്ഷാല്‍ക്കരിക്ക പ്പട്ടതു കഥകളിലുടെയാണ്‌. തന്നെ ഒരു എഴുത്തുകാരനാക്കിയത്‌ താനെഴുതിയ കഥകളാണെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. എഴുതാനിരിക്കു മ്വോള്‍ത്തന്െ കഥയുടെ പൂര്‍ണരൂപം വികസിപ്ചിച്ചെടുക്കുന്ന എം.മുകുന്ദന്‍, ആ ബ്ലൂരപിന്റിനെ പിന്തുടര്‍ന്നാണ്‌ കഥ പൂര്‍ത്തിയാക്കിയിരുന്നത്‌. എന്നാല്‍ പറയാനുള്ളതു മുഴുവന്‍ പറഞ്ഞുതിീര്‍ന്നിട്ടില്ല എന്ന വിചാരത്താല്‍ നോവലു കള്‍കുൂടി എഴുതുവാന്‍ തുടങ്ങി. നോവലും കഥയും കൂട്ടിച്ചേര്‍ത്തുവെച്ച്‌ സംത്യൃ പ്തിയോടെ സാഹിത്യരംഗത്തു തുടരുന്ന എം.മുകുന്ദന്റെ ആദ്യകാലകഥകള്‍ മയ്തഴിയുടെ പശ്ചാത്തലത്തിലായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്‌, “ഞാനെഴു തുന്നത്‌ എന്റെ ചുറ്റുപാടും കാണുന്ന സംഭവങ്ങളും ശീലങ്ങളുമാണെന്ന്‌.” തുടര്‍ന്ന്‌ ജോലിയുടെ ഭാഗമായി ദല്‍ഹിയിലെത്തിയപ്പോള്‍, പിന്നീടുള്ള കഥ കളുടെ പശ്ചാത്തലമായി ദല്‍ഹിയും അദ്ദേഹം കഥകളില്‍ ചിശ്രികരിച്ചിരുന്ന്‌ു. 14.3% പപവാസങ്ങളുടെ അനുഭവ്വാവിഷകാരം Lane അധിനപ്രദേശത്തിന്റെ പേരില്‍ മാശ്രം കേരളീയചര്‌്രത്തില്‍ പാഗാന്യം നേടിയ ഒരു സ്ഥലമാണ്‌ മയ്യഴി. സവിശേഷമായ കൊളോണിയല്‍ അനുഭവങ്ങളുളള മയുഴിയിലെ സാമുഹ്ൃരാഷ്രരിയജിവിതാനുഭവങ്ങളുടെ ആവി 97 ഷ്കാരമാണ്‌ മുകുന്ദന്റെ ആദ്യകാലകഥകളിലും നോവലുകളിലും കാണുവാന്‍ സാധിക്കുന്നത്‌. മയഴിയിലെ ഗ്രഞ്ച്‌ അധിനിവേശത്തിനു വൃത്യസതമാനങ്ങ ളുണ്ട്‌. മാശ്രമല്ല, കുട്ടിക്കാലത്തെ നീണ്ടുനിന്ന രോഗാവസ്ഥ സാഹിതൃത്തിലെ കാഴ്ചപ്പാടിനെ കാര്യമായി സ്വാധിനിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നുണ്ട്‌. സവി ശേഷമായ ആഖ്യാനം രുപപ്പെടുത്തിയതില്‍ ഈ ഏകാന്തതയ്ക്കും നിസ്റഹാ യതയ്ക്കും പങ്കുണ്ട്‌. രോഗംമൂലം പ്രൈമറിഘട്ടത്തില്‍ പഠനം നിറുത്തിയ എം. മുകുന്ദന്‍, പിന്നിട്‌ സ്വയം ഭാഷാനൈപു;ണി നേടിയെടുത്തു. വളര്‍ന്നു വരുന്ന സാഹചര്യങ്ങളില്‍ നേടിയെടുത്ത പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തും മുകുന്ദനിലെ സാഹിത്യകാരനെ രൂപപ്പെടുത്തി. “ജീവിതത്തില്‍ നിന്നു വേര്‍പെട്ടു നില്ക്കുന്ന ഒരു സാഹിത്യം എന്നില്‍ ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ജീവിതവും സഹിത്യവും ഇടകലര്‍ന്ന്‌ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്ത അവസ്ഥ കള്‍പോലും ഉണ്ടായിട്ടുണ്ട്‌. ചിലപ്പോള്‍ ജിവിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന്‌ പില കഥാപാത്രങ്ങളായി ഞാന്‍ മാറിപ്പോയിട്ടുണ്ട്‌. ജീവിതമേത്‌, സാഹിത്യമേത്‌ എന്നു മനസ്സിലാക്കുവാന്‍ കഴിയാതെ ഞാന്‍ പരിഭ്രാന്തനായിത്തിര്‍ന്ന അവസ രങ്ങള്‍പോലും ഉണ്ടായിടുണ്ട്‌”” കഥയെഴുത്തിന്റെ ്രാരംഭഘട്ടങ്ങളില്‍ എം. മുകുന്ദന്‍ അനുഭവിച്ച അസ്വസ്ഥതകള്‍ മേല്പറഞ്ഞ വാക്കുകളില്‍ നിന്ന്‌ വ്യക്ത മാണ്‌. ഗ്ാമനന്യയും നഗരത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും പരസ്പരം ഭിന്നതകളി ലാതെ മുകുന്ദന്റെ കഥാപരിസരത്തില്‍ ചേര്‍ന്നില്‍ിക്കുന്നു. മയുഴി - നിറയെ പാടങ്ങളുളള, വൈകുന്നേരമായാല്‍ ഇരുട്ടു നിറയുന്ന ഒരു ഗ്രാമം. നിരത്തുക ളില്‍ അവിടവിടെ സ്ഥാപിച്ച മരക്കാലുകളില്‍ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന 98 വിളക്കുകള്‍ ഉണ്ട്‌. എന്നാല്‍ അതിവേഗം മുനിഞ്ഞ്‌ മുനിഞ്ഞ്‌ കത്തി അതു അണഞ്ഞുപോകും. എട്ടുമണി കഴിഞ്ഞാല്‍ ആകാശത്തിലെ നക്ഷ്രതവെളിച്ച മാണ്‌ ആകെയുളളത്‌. മയ്യഴിയിലെ മിത്തുകളും ഐതിഹ്യങ്ങളും അദ്ദേഹ ത്തിന്റെ കഥയെ ന്വാധിീനിച്ചിട്ടുണ്ട്‌. മയ്യഴിയില്‍ നിന്നും വിദുരത്തുള്ള വെള്ളി യാംകേല്ലിലെ തുമ്പികള്‍ മരിച്ചുപോയവരുടെ ആത്മാക്കളാണെന്ന വിശ്വാസം കഥകള്‍ക്കു ബലമേകുന്നതാണ്‌. മാതാവിന്റെ പള്ളിയെക്കുറിച്ചുളള പരാമര്‍ശ ങ്ങള്‍ കഥാഭാഗത്ത്‌ കാണാവുന്നതാണ്‌. തനല്തുനാരംഭത്തില്‍ ജോലിതേടിയുളള യാത്ര മുകുന്ദനെ ദല്‍ഹ്ിയിലെ ത്തിക്കുന്നു. അവിടെ സാഹിതൃത്തിനു നുതനമായ വിഷയങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ അനുഭവവൈവിദ്ധും മുകുന്ദനെ കാത്തിരുന്നു. ആധുനികയാഥാര്‍ത്ഥ്യ ത്തിലേക്കാണ്‌ അവിടെ മുകുന്ദന്റെ ക്ഥ നിങ്ങുന്നത്‌. മനുഷ്യന്റെ അവസ്ഥ കള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. നാഗരികതയുടെ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. എഴുത്തിന്റെ രീതി ബോധപുൂര്‍വകമല്ലെങ്കിലും ആധുനിക ത്യിലേക്കു സഞ്ചരിക്കുകയായിരുന്നു. സൈദ്ധാന്തികമായ അറിവിനേക്കാളു പരി ദല്‍ഹിയിലെ വാസമാണ്‌ ആധുനികതയെക്കുറിച്ച്‌ മനസ്സിലാക്കാന്‍ മുകു നനെ സഹായിച്ചത്‌. സംഗീതത്തിന്റെയും ന്യത്തത്തിന്റെയും ചിത്രകലയുടെയും സംസ്കാരമുള്ള ദല്‍ഹി, അസന്മാര്‍ഗ്ഗികതയുടെയും സ്ത്രീ പീഡനത്തിന്റെയും സ്വാര്‍ത്ഥതയുടെയും കേന്രമായ ദല്‍ഹി - മുകുന്ദന്റെ കഥകളെ സ്വാധീനിച്ചു. ആരൊക്കെ ദല്‍ഹ്‌ നഗരമത്ത മോശമായി ചിത്രീകരിച്ചാലും മുകുന്ദനു ദല്‍ഹി ഇഷടപ്പെട്ടതാണ്‌. തന്റെ രൌദ്യോഗികജിവിതത്തിലെ എഴുത്തിനെ സ്വാധീനി ക്കുന്ന നല്ലൊരു കാര്യമായി ചീ്രകാരന്മാരെയും എഴുത്തുകാരെയും പരിചയ 99 പ്പെടാന്‍ കഴിഞ്ഞത്‌ മയ്മഴിയിലെ തുമ്പികള്‍ എന്ന പുസ്തകത്തില്‍ എം.മുകു ന്ദന്‍ പറയുന്നുണ്ട്‌. ഇന്ത്യാ ഇന്റര്‍നാഷണല്‍ ചര്‍ച്ചകളുടെ പൊതുസ്ഥലമായി രുന്നതിനാല്‍, മുന്‍വിധികളൊന്നുമില്ലാത്ത ദല്‍ഹിയിലെ സാഹിതുചരര്‍്ചയില്‍ വൃത്ൃസ്ത ആശയങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. പല വിഷയങ്ങളെ സംബന്ധിച്ച ഒരുപാട അറിവുകള്‍ അവിടെനിന്നും സ്വീകരിക്കുവാന്‍ അദ്ദേഹത്തിനു സാധി ച്ചിരുന്നു. കാലത്തിന്റെ സമസ്യകളെ കഥകളിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചു മുകുന്ദന്‍, ഏഎഴുതപ്പെടു വാക്കുകള്‍ക്കുള്ളില്‍ എഴുതപ്പെടാതെ പോയ ഒരു കഥയ അവശേഷിപ്പിക്കുന്നുണ്ട്‌. അസ്തിത്വാന്വേഷണത്തിന്റെ സുക്ഷമതകള്‍ അന്വേ ഷിക്കുന്ന രചനകളില്‍പ്പോലും ഈ എഴുത്തുകാരന്‍ പുലര്‍ത്തിയ ജീവിത ബോധവും നമ്മുടെ കഥാപാരമ്പര്യത്തിന്റെ ലളിതഘടനക്കുമേല്‍ അദ്ദേഹം നടത്തിയ നവനിര്‍മ്മിതികളും സംവേദനത്തിന്റെ പുതിയതലങ്ങള്‍ ആന്വാദ കര്‍ക്കു നല്കുകയുണ്ടായി.” പരിവര്‍ത്തനവിധേയമായ കാലഘട്ടത്തെ അട യാളപ്പെടുത്തുന്ന തന്റെ കഥകളുടെ സവിശേഷതകളെക്കുറിച്ച എം.മുകുന്ദന്റെ തന്നെ വാക്കുകളില്‍, “എന്റെ കഥ എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്റെ കഥാലോകത്തിന്റെ അടിസ്ഥാനസ്വഭാവമാണ്‌ പരിവര്‍ത്തനം. പക്ഷേ ഒരേ രേഖ യിലൂടെ ക്രമാനുഗതമായി മുന്നോട്ടു നിങ്ങുന്ന ഒരു പരിവര്‍ത്തനമ്വ്വഭാവമല്ല എന്റേത്‌. പ്രശസ്ത ഗ്രാഫിക്‌ ആര്‍ട്ടിസ്റായ ഫോലോന്റെ ഒരു ചേനയുണ്ട്‌. ശൂന്യതയില്‍ നില്ക്കുന്ന ഒരു മനുഷ്യന്‍. വഴിയന്വേഷിക്കുന്ന അയാളുടെ മുന്നില്‍ പരസ്പരവിരുദ്ധമായ വ്ൃത്യസ്തദിശകളിലേക്കു വിരല്‍ ചൂണ്ടുന്ന ശരങ്ങള്‍. ഇതുപോലുള്ള ആശയക്കുഴപ്പത്തില്‍ നിന്നാണ്‌ എന്റെ രചനകള്‍ ജന്മം കൊള്ളു 100 ന്നത്‌. എക്‌സിസ്റ്റന്‍ഷ്യലിസ്ററ്‌ സ്വഭാവമുള്ള കഥകളും മാര്‍കസിസ്റ്റു സ്വഭാവ മുളള കഥകളും ഈ രണ്ടു സ്വഭാവങ്ങളും ഇലാത്ത കഥകളും ഒരേ സമയം ഞാന്‍ രചിക്കുന്നത്‌ അതുകൊണ്ടാണ്‌.” ഇന്ത്യന്‍യുവത്വം ഒരു പ്രതേക സാംസ്കാരികാന്തരീക്ഷത്തിലൂടെ കടന്നു പോയിട്ടുള്ള ഒരു കാലം എം.മുകുന്ദന്‍ തന്റെ കഥകളില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. പ്രവാസവും അരക്ഷിതാവസ്ഥയും വേറിട്ട ലോകങ്ങളിലേക്കു അവരെ എത്തിച്ചു. താന്‍ ആരാണെന്നും തന്റെ ജന്മോദ്ദശ്യം എന്താണെന്നും അവര്‍ സ്വയം ചോദി ക്കുവാന്‍ തുടങ്ങി. മയ്യൃഴിജനതയെ ഏറ്റവുമധികം സ്വാധീനിച്ചത്‌ ഗ്രഞ്ചുകാ രുടെ കോളനിവലല്‍ക്കരണത്തിനുശേഷമുളള തിരിച്ചുപോക്കാണ്‌. ഏതു പനരത്വം സ്വീകരിക്കണമെന്ന സംശയം അവരെ കുഴക്കുന്ന ്രശ്നമായിരുന്നു. അതുമാ തമല്ല, പോപ്പ്‌ മ്യൂസിക്കും പോപ്പ്‌ ആര്‍ട്ടും അക്കാലഘലടുത്തിലെ യുവജനതയെ ഹരം കൊള്ളിച്ചിരുന്നു. ചരസ്‌, ഹഷീഷ, ഭംഗ്‌, മാരിജുവാന തുടങ്ങിയ മയക്കുമരു ന്നുകള്‍ മറ്റൊരു ലോകത്തേക്കു അവരെ നയിച്ചു. ഹിപ്പിയിസം, ലൈംഗിക അ രാജകത്വം ഇവയെല്ലാം കോളനിവ ല്ക്കരണ ത്തിന്റെ ഭാഗമായി പാശ്ചാത്യസംസ്കാരത്തില്‍ നിന്ന്‌ കേരളീയ മണ്ണിലേക്ക്‌ സംക്രമിച്ചു. ഈ ഒരു പശ്ചാത്തലത്തിലാണ്‌ എം.മുകുന്ദന്റെ കഥാതന്തു സാര്‍ത്രിന്റെ അസ്തിത്വ ദര്‍ശനം രചനകളിലേക്കാവഹിച്ചത്‌. സാര്‍ത്ര്‌ അസ്തിത്വദര്‍ശനത്തിന്‌ രുപം നല്‍കിയത്‌ മാര്‍കസിസത്തെപ്പോലെ വിമോചനോന്മുഖമായ ഒരു ്രത്ൃയശാ സ്ത്രത്തിന്‌ അനുബന്ധമെന്ന നിലയിലാണ്‌. ഇത്‌ ഏറെ സ്വാധീനിച്ച എഴു ത്തുകാരനാണ്‌ എം.മുകുന്ദന്‍ എന്ന്‌ വി.ഒഖറോണി വ്യക്തമാക്കിയിട്ടുണ്്‌. *° കെ.രാഘവന്‍പിളള സാര്‍്രിന്റെ അസ്തിത്വദര്‍ശനത്തെക്കുറിച്‌ ഇധ്ര 101 കാരം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉണ്ട്‌ എന്ന അവസ്ഥ പ്പഞ്ചത്തിനുണ്ട്‌. ഉണ്മ ദബോധേശുന്ന്ൃമാണ്‌. അറിവ്‌ അതിനുശേഷമുണ്ടാകുന്നു. ബോധവനോയ മനു ഷ്യന്‍ സത്തയെ ചോദ്യം ചെയ്യുന്നു. അവന്‍ തന്റെ വ്യക്തിത്വവുമായി പ്രപഞ്ച ത്ത്ലേക്കിറങ്ങുന്നു. അവിടെ മനുഷ്യനും അന്യമനുഷ്യനുമായി സംഘര്‍ഷമാ ണ്‌. താന്‍ തെറ്റിപ്പിരിഞ്ഞ സത്തയെ വീണ്ടും അറിയുകയാണ്‌ മനുഷ്യലക്ഷ oN ഫഞ്ച്‌ അധിനിവേശദേശമായ മയ്യഴിയില്‍ തദേശവാസികള്‍ക്ക്‌ ഒരു സ്ഥാനമി ല്ാതിരുന്നതും ഗ്രഞ്ച്‌ പ്രവാസത്തിലെ വൃത്ൃസ്ത കാഴ്ചയുടെ അനുഭവങ്ങളും മുകുന്ദറ്റ കഥകളിലെ പുതിയചിന്താഗാരകള്‍ക്കു കാരണമായിത്തീര്‍ന്നു. ഗാമവും നഗരവും ഏറ്റക്കുറച്ചിലില്ലാതെ മുകുന്ദന്റെ സാഹിത്യത്തെ സ്വാധിീനിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, “എന്റെയുള്ളില്‍ ഒരു ഗാമവുമുണ്ട്‌, നഗരവുമുണ്ട്‌. പദക്ഷ രണ്ടു ജീവിതങ്ങള്‍ ഞാന്‍ ജിവിച്ചിരുന്നി ല്ല. മറിച്ചു നഗരവുദ്രഗാമവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതെ ഇഴുകിച്ചേര്‍ന്നുള്ള ഒരനുഭവമായിരുന്നു ഞാനറിഞ്ഞത്‌. ഞാന്‍ നഗരം എന്നു പറയുമ്പോള്‍ അതു ദല്‍ഹിയാണ്‌. ഗ്രാമം എന്നു പറയുമ്പോള്‍ അതു മയുഴിയും. പക്ഷേ ഇങ്ങനെ രണ്ടു സ്ഥലത്തു ജീവിച്ചിരിക്കുമ്പോഴും ഏനിക്കു ഒരു ജീവിതമേ ഉണ്ടായിരു ന്നുളളു. ്രാമമെന്നതു എന്തെ സംബന്ധിച്ചിടത്തോളം ഒരു കാഴ്ച മാ്രമല്ല, അത്‌ സമഗ്രമായ ജീവിതാനുഭവമാണ്‌.” അതുകൊണ്ടുതന്നെ ശ്രമേവുംനഗ രവും കഥകളില്‍ വരുമ്പോള്‍ ഒട്ടും സംഘര്‍ഷം മുകുന്ദനു അനുഭവപ്പെട്ടിരുന്നി ലല. കാരണം ഒരു മഹാനഗരത്തിലേക്കു പോകുമ്പോഴും [ഗാമത്തിന്റെ ഓര്‍മ്മ കള്‍ അദ്ദേഹത്തിന്റെ കുടെയുണ്ടായിരുന്നു. നഗരങ്ങളില്‍ ഗ്രാമത്തിനെ കണ്ടെ ത്തിയ കാഥികനാണ്‌ മുകുന്ദന്‍. ഏന്നാല്‍ ഇന്നു മയുഴി മാറിയിരിക്കുന്നു. ഗ്രാമ 102 ങ്ങള്‍ ഒരു ഘട്ടത്തില്‍ പട്ടണങ്ങളായി മാറിവരും എന്ന യാഥാര്‍ത്ഥ്യം മുകുന്ദ നദന്റെ ഉള്ളിലുണ്ടെങ്കിലും മറഞ്ഞുപോയ മയ്യഴിയുടെ പച്ചപ്പും പാടവും വെള്ള ക്കെട്ടുകളും അദ്ദേഹത്തില്‍ നഷ്ടബോധമാണ്‌ അവശേഷിപ്പിക്കുന്നത്‌. കുറിപ്പുകള്‍ 1 ഷാലു, കോയിക്കര; (2011) മാനസികാരോഗ്യത്തിന്റെ കാണാപ്പുറങ്ങള്‍, മീഡിയാ ഹസ്‌, കോഴിക്കോട്‌, പുറം.83. 2 സുനില്‍, പി.ഇളയിടം; (2014) വീണ്ടെടുപ്പുകള്‍ മാര്‍ക്സിസവും ആധുനി കതാവിമര്‍ശനവും, കേരളശാസ്ത്രസാഹിത്ൃപരിഷത്ത്‌, തൃശൂര്‍, പുറം.251, 252. 3 മധു, ടി.വി; (201) ഞാന്‍ എന്ന (അ)ഭാവം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, പൂറം.14. 4 ഷാലു, കോയിക്കര; (2011) മാനസികാരോഗ്യത്തിന്റെ കാണാപ്പുറങ്ങള്‍, മീ ഡിയാ ഹസ്‌, കോഴിക്കോട്‌, പുറം.145. 5 സി.കെ, കയ്യാലേത്ത്‌; (2014) മനസ്സിനെ മനസ്സിലാക്കാം, ഡി.സി.ബുകസ്‌, കോട്ടയം, പുറം.70. 6 സി.കെ, കയ്യാലേത്ത്‌; (2014) മനസ്സിനെ മനസ്സിലാക്കാം, ഡി.സി.ബുക്‌സ്‌, കോട്ടയം, പുറം.75. 7 മീനാക്ഷിസുന്ദരന്‍; ടി.പി; മൃദുല; വാസന്തി (വിവ.); (1999) തമിഴ്‌ സാഹി ത്ൃചരിത്രം, കേരളഭാഷാ ഇന്‍ സ്റ്റിറ്റയുട്ട, തിരുവന്തപുരം, പുറം.28. 8 ദാമോദരന്‍.കെ; (2011) യു.വി്രമന്‍, (എഡിറ്റര്‍; തെരഞ്ഞെടുത്ത പ്രബ ന്ധങ്ങള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, പുറം.47. 9 Kant,Imanuel;(1999) Critique of pure Reason, Macmillion, London. Page. 76. 10 Clark, Katherina and Mikhail Bakthin; (1984) Chronotop, Harvard Univer- 103 sity Press, Cambridge, Page.70. 1 ജോര്‍ജ്ജ്‌ ഗാമോവ്‌; (197% ഗോപാലക്യഷണന്‍.കെ, (വിവ; ഒന്ന്‌ രണ്ട്‌ മൂന്ന്‌ ....അനന്തം, കേരളഭാഷാ ഇന്‍സ്റിറ്യൂട്ട. തിരുവന്തപുരം, പുറം.43. :2 അനില്‍കുമാര്‍, ബി; (2064) എന്താണ്‌ കാലം? കാലത്തിന്റെ സമസ്ധ്യകളി ലുടെ ഒരു യാത്ര, സിത്താര ബുകസ്‌, കായംകുളം, പുറം.41. 3 അനില്‍കുമാര്‍, ബി; (24) എന്താണ്‌ കാലം? കാലത്തിന്റെ സമസ്യകളി ലുടെ ഒരു യാത്ര, സിത്താര ബുക്‌സ്‌, കായംകുളം, പുറ൦.41. 4 ദാമോദരന്‍.കെ; (201) യൂ.വിക്രമന്‍, (എഡിറ്റര്‍); തെരഞ്ഞെടുത്ത പ്രബ ന്ധങ്ങള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, പുറം.413. ട ദാമോദരന്‍.കെ; (201 യു.വിക്രമന്‍, (എഡിറ്റര്‍); പൂറം.85. 1 തരകന്‍, കെ.ഏട; (89) അന്ഗഹിീതനായ ബഷീര്‍, ജനതാ ബുക്ക്‌ സ്റാള്‍, തേവര, പൂറം.82. 17 Lewis Moore; (1905) Malabar Law & Custom, Higginbotham and co., Ma- dras, Page. 424. 8 നന്തനാര്‍; (റട്ടഴനന്തനാരുടെ കഥകള്‍, കറന്റ്‌ ബുകസ്‌, കോടുയം, പൂ Oa. 3h 3 ഉണ്ണി, ആമപ്പാറയ്ക്കല്‍, ജമീല്‍, അഹമ്മദ്‌, രാജേഷ്‌, മോന്‍ജി; (2ദ3ു) നാഗരികതയും സംസ്കാരവും, ശിഖ ്രന്ഥവേദി, മലപ്പുറം. പൂറം.24. 26 ശ്രീജന്‍, വി.സി; റ്ടടടു ആധുനികോത്തരം വികലനവും വിമര്‍ശനവും, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം, പൂറം.61 21 കൊച്ചുബാവ, ടി.വി; ഇറച്ചിയും കുന്തിരിക്കവും, നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം, പുറം.122. 22 രോഹിണിഭായി, ജി; മാ രാഷ്ട്രീയസാംസ്കാരിക ഘടകങ്ങള്‍ കെ. സുരേന്ദ്രന്റെ നോവലുകളില്‍, (അര്രകാശിത ഗവേഷണപ്രബന്ധം), കേരള യൂണിവേഴ്സിറ്റി ലൈബ്രറി, തിരുവന്തപുരം, പുറം.14. 104 23 രോഹിണിഭായി, ജി; (2000) പുറം.14. 24 രോഹിണിഭായി, ജി; (2000) പുറം.14. മട അശോകന്‍, ചരുവില്‍; (2009) അശോകന്‍ ചരുവിലിന്റെ കഥകള്‍ 1976-2007, കറന്റ്‌ ബുകസ്‌, തൃശൂര്‍, പൂറം.൫. ട ശിവകുമാര്‍, വി.പി; (2063) വി.പി.ശിവകുമാറിന്റെ കഥകള്‍, കറന്റ്‌ ബുകസ്‌, തൃശൂര്‍. പുറം.144. 2 മുഹമ്മ ബഷീര്‍, വൈക്കം; (2012) സമ്ധുര്‍ണ്ണകൃതികള്‍ വാല്യം2, ഡി. സി.ബുക്‌സ്‌, കോട്ടയം, പൂറം.1655. 28 സാനു, എം.കെ; (ദോ ഏകാന്തവീഥിയിലെ അവധുതന്‍, ഡി.സി.ബു കസ്‌, കോട്ടയം, പറം.41. 29 ഷാജി ജേക്കബ്‌; (208) നോവലും സംസ്കാരവും, പാപ്പിറസ്‌ ബുക്‌സ്‌, കോഴിക്കോട്‌, പുറം.33. 30 വിജയന്‍, എം.എന്‍; (2009) ്രഭാകരന്‍, എന്‍ (ജന.എഡി.); കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, പറ൦.32. 3: രവിവര്‍മ്മ, കെ.ടി; (2064) മരുമക്കത്തായം 1 ഗോശ്രമരുമക്കത്തായവും വടക്കന്‍ സ്ര്പ്ദായങ്ങളും, കേരളഭാഷാ ഇന്‍സ്റിഠ്റയുടു, തിരുവനന്തപുരം, ആമുഖം. 3: ലീലാക്യഷണന്‍, ആലങ്കോട്‌; (2) എം.ടി. ദേശം, വിശ്വാസം, പുരാവ്യ ത്തങ്ങള്‍, ഡി.സി.ബുക്സ്‌, കോട്ടയം, പൂറ൦.55. 33 അശോകന്‍, ഏങ്ങണ്ടിയുര്‍; 0%) എം.ടി.യുടെ പാദമുദ്രകള്‍ ജീവചരി ത, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, പൂറം.11. 34 വാസുദേവന്‍നായര്‍, എം.ടി; (1996) ചിത്രഭൂമി വാരിക, ഏപ്രില്‍ 22-48, ലക്കം 3, ൨100.9. 5 അശോകന്‍, ഏങ്ങണ്ടിയൂര്‍; 0%) എം.ടി.യുടെ പാദമുദ്രകള്‍ ജീവചരി ശതം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം, പുറം.1. 105 36 മുകുന്ദന്‍, എം; (23) മുകുന്ദന്റെ കഥകള്‍ നമ്പൂര്‍ണം, ഡി.സി.ബുക്സ്‌, കോട്ടയം, പുറ൦ം.16. 37 വിജയമോഹന്‍, ഡി; (998) എഴുത്തുകാരന്റെ ദേശം, ഭാഷാപോഷിണി, ജുലൈ പൂറം.19-20. 38 ശശിധരന്‍, എന്‍; (2001) വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം, സാംസ്‌കാ രിക ്രസദ്ധീകരണവകുപ്പ്‌, തിരുവനന്തപുരം, പുറം.21 ദ രാമചന്ദ്രന്‍, കല്ലട; (998) ആധുനികതയുടെ ക്രഥാപ്രപഞ്ചം, ഇം[പിന്റ്‌ ബുക്സ്‌, കൊലം, പുറം.19. SU 40 റോണി, വി.ഒ; (1998) കഥയുടെ നിഷേധഭുമിക, ന്യു ഇന്ത്യന്‍ ബുകസ്‌, തിരുവനന്തപുരം, പുറം.48. 4 രാഘവന്‍പിള്ള, കെ; (1982) സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം, നാഷ ണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം, പൂറം.94,95. 42 മുകുന്ദന്‍, എട; (2333) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി.ബു കസ്‌, കോട്ടയം, പുറം.75. 106 അദ്ധ്യായം 2 ബഷീര്‍ കഥകളിലെ ആത്മകഥാംശഘടകങ്ങള്‍ 107 പ്രകൃതിയുടെ സജീവസാന്നിദ്ധയം സാഹിതൃത്തില്‍ സ്യൃഷടിച്ചുകൊണ്ട്‌, സ്വജീവിതാനുഭവങ്ങളുടെ യഥാത്ഥാവിഷ്കാരം നടത്തി ആസ്വാദകരുടെ മനസ്സില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്‌ വൈക്കം മുഹമ്മദാ ബഷീര്‍. ക്ഥാകാ രന്റെ അനുഭവമണ്ഡലവും ക്ഥാതന്തുവും കഥാകഥനവും തമ്മിലുളള അകല്‍ച്ച യുടെ ദുരം കുറയുന്നിടത്താണ്‌ ബഷീറിന്റെ കഥാലോകം വിസ്തൃതമാകു ന്നത്‌. തലയോലപ്പറമ്പിന്റെ തനിമയുള്ള കഥാപാത്രങ്ങളെയും തന്റെ കുടും ബ്വ്യൃത്തത്തില്‍ ഉള്‍പെട്ട കഥാപാത്രങ്ങളെയും യാ്രതയുടെ വൃത്യസ്ത ഇടങ്ങ ളില്‍ താന്‍ കണ്ടെത്തിയ കഥാപാത്രങ്ങളെയും ജനസാമാനൃത്തിനിടയിലേക്ക്‌ ഇറക്കി നിര്‍ത്തി കഥാപാത്രങ്ങളുടെ സൂക്ഷ്മസ്വഭാവം വര്‍ണ്ണിക്കുമ്പോള്‍ ആസ്വാ ദകന്റെ മനസ്സില്‍ ആ കഥാപാത്രം അവിസ്മരണീയമാകുന്നു. അതിനു ബഷീര്‍ ന്ധീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കും സവിശേഷതയുണ്ട്‌. ഏതൊരു ഇടത്തെയും നന്മ കൊണ്ടു നിറയ്ക്കുവാന്‍ ആഗ്രഹിക്കുന്ന ബഷീറിന്റെ കഥകളിലെ സ്ഥലം ഉജെവവൈവിദ്ധ്യം നിറഞ്ഞതാണ്‌. കഥയില്‍ വര്‍ണ്ണിക്കപ്പെടുന്ന കാലമാകട്ടെ, അനന്തമാണ്‌. അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന സമൂഹത്തിന്റെ ചിത്രീ കരണവും എഴുതപ്പെട്ട ചരിത്രത്തിന്റെ ആവിഷ്കാരവും മാനുഷികതയ്ക്കു പ്പാധാന്യം നല്കുന്ന രാഷ്രടീയത്തിന്റെ ഉള്‍ച്ചേരലും ബഷീര്‍ കഥകളെ വ്യത്യൃസ്തമാക്കുന്നു. 2.4 സ്ഥലം - ജൈവവൈവിദ്ധൃത്തിന്റെ അടയാളങ്ങള്‍ സഞ്ചാരകാലങ്ങള്‍ ഒട്ടേറെ പുതിയ ജീവിതമേഖലകളിലുടെ വൈക്കം മുഹ്മ്മദ്‌ ബഷീറിനെ കടത്തിക്കൊണ്ടുപോയി. പല ജോലികളും അദ്ദേഹം ചെയ്തു. വടക്കെ ഇന്ത്യയിലെ ദല്‍ഹിയിലേക്കുള്ള യാത്ര. കയ്യില്‍ പണമില്ലാ 108 ത്തതിനാല്‍ വിശപ്പുസഹിച്ചു യാത്ര തുടരുകയായിരുന്നു. വഴിയില്‍ ആദ്യം കുണ്ട ഒരാളുടെ നേരെ കൈകള്‍ നീട്ടി. അതൊരു മജിസ്ട്രേടടായിരുന്നു. രണ്ടേ വെളളി രൂപ ലഭിച്ചു. അവിടെ നാഷണല്‍ കോള്‍ എന്ന പത്രത്തിന്റെ കോപ്പിഹോള്‍ഡ റായി ജോലി ലഭിച്ചു. എന്നിട്ടും യാത്ര നിലച്ചില്ല. ലാഹോറിലേക്കാണ്‌ പിന്നീട എത്തിയത്‌. സിവില്‍ ആന്റ്‌ മിലിടുറി ഗസ്റ്‌ എന്ന പ്രതത്തില്‍ പ്രൂഫ്‌ റീഡറായി ജോലീ കിട്ടി. പിന്നിട്‌, കറാച്ചി, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ വ്യൃത്യസ്താനു ഭവങ്ങളുമായി ബഷീര്‍ യാത്ര തുടര്‍ന്നു. അഫ്ഗാനിസ്ഥാനില്‍ അഥഫ്രിദികളെന്ന വർഗ്ഗക്കാരെ പരിചയപ്പെട്ടു. അവര്‍ പ്രാകൃതരും അക്രമികളും കൊള്ളക്കാരു മാണ്‌. ദയയുളളവര്‍ ചുരുക്കം. അവിടെ വെച്ചാണ്‌ ബഷീറിന്റെ പേഴ്സ്‌ മോഷണം പോയത്‌. അവസാനം മോഷ്ടാവ്‌ തന്നെ രക്ഷപ്പെടുത്തുന്നത്‌ ഒരു മന്ുഷ്ദന്‍ എന്ന കഥയില്‍ വിവരിച്ചിട്ടുണ്ട. അഫ്ഗാനിസ്ഥാനില്‍ വിദേശികളെ ഇംഗ്ലീഷ പഠിപ്പിക്കുന്ന തൊഴില്‍ മടുത്തപ്പോള്‍ അവിടെ നിന്നും ഗോവയിലെത്തി. ഒരു സിനിമാനടനാകണം എന്ന തിവ്രാഗ്രഹത്താല്‍ അവിടെയെത്തിയ ബഷി സംവിധായകന്‍ ശാന്തറാമിനെ കണ്ടു. എന്നാല്‍ സ്റുഡിയോ പുനയിലേക്കു മാറ്റുന്നതുകൊണ്ട്‌ കാത്തിരിക്കാന്‍ ആവശ്ൃപ്പെട്ടു. പിന്നീട ഹോട്ടല്‍ ജോലി, ഉകെനോട്ും, ട്യൂഷന്‍ മാസ്റ്റര്‍, ആയുര്‍വേദവൈദ്യന്റെ സഹായി , ഹജ്ജു കപ്പ ലില്‍ സ്റ്റോര്‍ കീപ്പര്‍... അവസാനം എല്ലാം മടുത്ത്‌ ബോംബെയിലേക്ക്‌. പിന്നീട കല്‍ക്കുട്ട യാത്ര. അങ്ങനെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. സ്ഥലങ്ങള്‍ മാ(തമല്ല, ചില ഇടത്താവളങ്ങള്‍ കുടി ബഷിറിന്റെ കഥക ളില്‍ സ്ഥാനം പിടിച്ചിരുന്നു. അതില്‍ (പധാനസ്ഥലമാണ്‌ ജയില്‍. പൂജപ്പുര സെന്‍ട്രൽ ജയിലില്‍ തടവുപുളളിയായിരുന്ന കാലഘട്ടത്തില്‍ എഴുതിയ കഥ 109 WIM AMleyacd. B®) AGNEIAd MeoNoayno WIM, Hwaimjos acolaw ലങ്ങളെ അകറ്റിക്കൊണ്ട്‌ വളരുന്ന ബന്ധങ്ങളെയാണ്‌ മതില്യകള്‍ ആവിഷ്ക രിക്കുന്നത്‌. കഥയില്‍ പോലീസ്മര്‍ദ്ദനങ്ങളോ രാഷട്രിയത്തടവുകാര്‍ക്ക്‌ അനുഭ വിക്കേണ്ടിവന്ന ദുരിതങ്ങളോ പരാമര്‍ശവിധേയമാകുന്നില്ല. അദ്ദേഹം എഴുതു ന്നു, “ലേക്കേപ്പില്‍ കിടന്ന്‌ ബഷീര്‍ കുറെ പോലീസ്‌ കഥകളെഴുതി. കടലാസും പെന്‍സിലും പോലീസ്‌ ഇന്‍സ്പെക്ടര്‍ തന്നതാണ്‌. അതുപോലെത്തന്നെ ജയി ലിലെ അന്തരീക്ഷവും അത്ര കറോരമായിരുന്നില്ല. ഭക്ഷണത്തിനു കോഴിമുട്ട തുണ്ട്‌, ചായ കുടിക്കാം, ബീഡി വലിക്കാം, വായിക്കാം. അവിടെവച്ചാണ്‌ ഞാന്‍ ബവിഡ്ജ്‌ കളിക്കുവാന്‍കൂടി പഠിച്ചത്‌. ജയിലില്‍ എല്ലാവിടെയും മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. വാര്‍ഡറുമാരായും ജയില്‍ സുപ്രണ്ടായും ഞാന്‍ രമൃതയിലായിരുന്നു.”' ജന്മദിനം എന്ന കഥയില്‍ പോലിസുകാരന്‍ ക്ഥാക്യൃ ത്തിനെ അറസ്റ്റ്‌ ചെയ്തുകൊണ്ടുപോകുന്നതും ചോദ്യം ചെയ്യുന്നതുമെല്ലാം ഉണ്ടെങ്കിലും അവയെല്ലാം കഥാകൃത്തിന്റെ വ്യക്ത്ൃനുഭവങ്ങള്‍ക്കു (പ്പാധാനയം കൊടുക്കുന്ന തരത്തിലാണ്‌. എന്റെ വലതു കെ എന്ന കഥയിലും ബഷിറിന്റെ ജയില്‍ജിവിതാനുഭ വങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്‌. കണ്ണൂര്‍ സെന്‍്രല്‍ ജയിലില്‍ കഠിനതടവി അനു ഭവിക്കുമ്പോള്‍ ലഭിച്ച സമ്മാനമാണ്‌ ആയുര്‍രേഖയ്ക്ക്‌ തൊട്ടു മുകളിലായി കാണുന്ന ഒരു പഴയ വ്രണം ഉണങ്ങിയ അടയാളം. അതിനു കാരണക്കാര്‍ പോലീസ്‌ അധികാരികള്‍ അല്ല. സ്വാത്ന്ത്രസമരഭടന്മാരില്‍ ചിലര്‍ രഹസ്യ മായി ജയിലില്‍ ഇരുന്ന്‌ കഞ്ചാവ്‌ വലിക്കുന്നതു കണ്ടപ്പോള്‍ അവരെ ഉപദേശി ചൃതിനു മുതിര്‍ന്ന നേതാക്കള്‍ നല്കിയ ശിക്ഷയാണത്‌. കുശിനിയില്‍ പാചകം 110 നടത്തുമ്പോള്‍ കുറിക്കു നുറുക്കാനും മറ്റും സഹായിക്കാനെത്തിയ ബഷിറിനെ രഹസ്യമായി കഞ്ചാവു വലിക്കാന്‍ ചില തടവുകാര്‍ പ്രേരിപ്പിക്കുന്നു. ബഷീര്‍ അതു നിരസിക്കുന്നു. ധര്‍മ്മഭടന്മാര്‍ക്കതു യോജിക്കാത്ത ശിലമാണെന്തനും ഗാന്ധിജി അറിഞ്ഞാല്‍ മോശമാണെന്നു ചുണ്ടിക്കാണിക്കുകയും ചെയ്യുന്നു. ജയിലറകളില്‍, തകടിയില്‍ നുൽ നുല്ക്കാന്‍ നീളത്തില്‍ ഉരുട്ടിയ പഞ്ഞി ലഭ്യ മായിരുന്നു. ആ പഞ്ഞിയിലെ തീക്കട്ട ബഷീറിന്റെ വലതുകൈവെളളയില്‍ കുത്തി. മാംസം കരിഞ്ഞു. ചെറുവ്യത്തത്തില്‍ തൊലി കരിഞ്ഞുപോയി. ഒരു ചെറിയ കുഴി അടയാളംപോലെ അവശേഷിക്കുന്നു. ബഷിറിന്റെ ആത്മകഥാംശം നിറഞ്ഞ ജീവന്‍ തുടിക്കുന്ന ഒരു കഥയാണിത്‌. മികച്ചതാര? സ്തത്യ്മോ പുരുഷനോ? എന്ന കഥയില്‍, മാക്കോസ്റ്റിന്‍ മര ചുവട്ടിലെ സ്ഥലസാന്നിദ്ധ്യം ചിത്രീകരിക്കുന്നുണ്ട്‌. ബഷീര്‍ സ്ഥിരം ഇരിക്കുന്ന പുറ്റപാടുകളെയാണ്‌ ചീത്രീകരിച്ചിരിക്കുന്നത്‌. മരച്ചുവട്ടില്‍, ചാരുകസേരയില്‍. തൊട്ുടുത്ത്‌ സ്റ്റീരിയോ റെക്കോര്‍ഡ്‌ പ്ലെയര്‍, റെക്കോര്‍ഡുകള്‍, സ്റ്റൂളില്‍ എഴുത്തു സാമഗ്രികള്‍, താഴെ പര്തങ്ങള്‍, ആഴ്ചപ്പതിപ്പുകള്‍, മാസികകള്‍, കത്തുകള്‍, പിന്നെ ചായനിറച്ച സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ജയന്റ്‌ ഫ്ളാസ്‌കു, ഗ്ലാസ്സുകള്‍, സിഗ OG, ബീഡി, തീപ്പെട്ടി, മുന്‍വശത്ത്‌ കുറെ ഒഴിഞ്ഞ കസേരകള്‍. ഇപ്രകാരമുളൂള സംവിധാനങ്ങളോടുകുടിയാണ്‌ അഭിമുഖത്തിനു വരുന്നവരെയും സുഹൃത്തു ക്കളെയുമെല്ലാം ബഷീര്‍ സ്വീകരിക്കുന്നത്‌. മാതമല്ല, ഇത്‌ ബഷീറിന്റെ വീട്ടിലെ സ്ഥിരം വിശ്രമസ്ഥലങ്ങളിലൊന്നാണ്‌. വൈലാലില്‍ വീട്ടില്‍ മാങ്കോസ്റ്റീന്‍ മര ചുവട്ടില്‍ റെക്കോര്‍ഡ്‌ വെച്ച്‌ പാട്ടു കേട്ടിരിക്കുന്ന ബഷീറിനെക്കുറിച്ച്‌ പല കൃതികളിലും അടയാളടപ്പെടുത്തിയിട്ടുണ്ടല്ലോ. 111 തന്റെ യാ്രകളിലുള്‍പ്പെട്ടിരുന്ന മൈസൂര്‍ സ്ഥലത്തിന്റെ ഏകദേശവിവ രണം പിശാച്‌ എന്ന കഥയില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. “ടുംകൂര്‍...വിജന മായ മരുഭൂമികളാല്‍ ചുറ്റപ്പെട്ട ഒരു ചെറുപട്ടണമാണ്‌. മൈസൂര്‍ രാജ്യം തരിശു ഭൂമികളാല്‍ ചുററപ്പെട്ട വരണ്ടുണങ്ങിയ ഭൂമിയാണ്‌. മലനാടും കുന്നുകളും തരി ശുഭുമിയും വെളളത്തിനു വളരെ ദയര്‍ബ്ല്യമാണ്‌. കുളങ്ങള്‍ വളരെയുണ്ട്‌. കൃഷി കള്‍ക്കുള്ള വെളളം അധികവും കുളങ്ങളില്‍ നിന്നാണ്‌. ഏതെങ്കിലും ഒരു കുന്നിന്റ മുകളില്‍ കയറി നിന്ന്‌ ഉച്ചസമയത്തു നോക്കണം. അശ്രശകലങ്ങള്‍ കിടന്നു തിളങ്ങുന്നതുപോലെ ഒട്ടു വളരെ കുളങ്ങള്‍ കാണാം. മൈസൂര്‍ രാജ്യ ത്താണ്‌ വെള്ളങ്ങള്‍ ഉളളത്‌, ഉപുവെള്ളം, ചുണ്ണാമ്പുവെള്ളം, പുളിവെള്ളം, ഗന്ധകുവെള്ളം, ചില കിണറില്‍ കയ്ക്കുന്ന വെളളവുമായിരിക്കും. ആറുകള്‍ ഉള്ളത്‌ അധികകാലവും വരണ്ട്‌ ഉണങ്ങിക്കിടക്കും....” വരണ്ടുണങ്ങിയ മരുഭൂമി യിലുടെ ബഷീര്‍ നടത്തിയ യാത്രകളും സുഫിയുടെയും സന്യാസിയുടെയും അനുഭവങ്ങളും ജീവിതത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്ത്‌ കഥകളിലാവിഷകരി പൂതാണ്‌. തുടര്‍ന്ന്‌ മാത്തികച്ചുച്യില്‍, വൃത്യസ്തസ്ഥലങ്ങളുടെ പരാമര്‍ശങ്ങ ളുണ്ട്‌. അജ്മര്‍ ഷരീഫിനടുത്ത്‌ ലേശം മരുഭൂമിയിലൂടെ ചെല്ലുമ്പോള്‍ പുഷ്കര്‍ സാഗര്‍ കാണപ്പെടുന്നുണ്ട്‌. വലിയ ആ കുളത്തില്‍ ഒരുപാടു മത്സ്യങ്ങളുണ്ട്‌. സ്ത്രിപുരുഷന്മാര്‍ നേര്‍ച്ചയായിട്ടാണ്‌ അതിന്‌ ആഹാരം കൊടുക്കുന്നത്‌. അതു മാത്രമല്ല, കറാച്ചിയില്‍ ഒരു ദേവാലയത്തിനടുത്തു വളരെ വലിയ ഒരു കിണ റില്‍ ഭക്തഗണങ്ങള്‍ ചീങ്കണ്ണിക്കു നേര്‍ച്ചയായി ഇറച്ചിക്കഷണങ്ങളിട്ടു കൊടു ക്കുന്നതുകണ്ട കാര്യവും ബഷീര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇര്രകാരം ബഷീര്‍ കഥകളില്‍ കാണപ്പെടുന്ന സ്ഥലസാന്നിദ്ധ്യം അതു 112 ഏതൊരു പരുക്കന്‍ അന്തരിക്ഷമായിരുന്നാലും അവിടെ പ്രകൃതിയുടെ സജി വത നിറയുന്നു. ജയിലായാലും മോഷണസ്ഥലമായാലും അവിടെയും നന്മ കണ്ടെത്താനാണ്‌ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത്‌. ജയിലില്‍പോലും തോടും നിര്‍മ്മിച്ചുകൊണ്ട്‌ മാനസികോല്ലാസം വരുത്തുവാന്‍ അദ്ദേഹം നടത്തിയ പ്രയത്നം അതിനുദാഹരണമാണ്‌. സന്ദര്‍ശിച്ചു സ്ഥലങ്ങളിലെല്ലാം സനന്ദര്യം ആന്വദിച്ചുകൊണ്ട്‌ അവരിലൊരാളായി എന്തെങ്കിലും ജോലിചെയ്ത്‌ ജീവിക്കുന്ന ബഷിര്‍, അനുഭവിക്കേണ്ടിവന്ന കഷ്ടതകളില്‍ ദു:ഖിച്ചിരിക്കാതെ വീണ്ടും അടു ത്തസ്ഥലത്തേക്കുളള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കും. കൃതിയും ജീവജാ ലങ്ങളുംനിറഞ്ഞ പശ്ചാത്തലത്തില്‍ തന്റേതായ ഒരു കഥാലോകം നിര്‍മ്മി ക്കുവാന്‍ ബഷീറിന്‌ സാധിച്ചു എന്നുള്ളതാണ്‌ അദ്ദേഹത്തിന്റെ കഥയുടെ വിജ യകാരണം. കാരണം പ്രകൃതിയായാലും ജീിവജാലങ്ങളായാലും നല്ലതോ ചീത്തയോ എന്നൊന്നില്ല, എല്ലാറ്റിലും അദ്ദേഹം നയ്മമാതമേ കണ്ടുളളു. തിന്മയെ അതിജീവിക്കാനും നന്മയിലേക്ക്‌ നീങ്ങുവാനും എന്തു ത്യാഗം സഹി ക്കാനും അദ്ദേഹം തയ്യാറായിരുന്നു. 2,2 അനന്തതയിലേക്കു നീളുന്ന ബഷീറിയന്‍ “കാലം” കാലം ബഷീര്‍ കഥകളില്‍ അനന്തമാണ്‌. യുഗയുഗാന്തരങ്ങളും മമ്പന്ത രങ്ങളും അനന്തകോടി വര്‍ഷങ്ങളുമെല്ലാം ബഷീറിനെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്‌. ഭുതകാലജിീവിതാനുഭവങ്ങള്‍ക്കാണ്‌ കഥകളില്‍ പ്രാധാന്യം കകൊടുത്തിരിക്കുന്നത്‌. വര്‍ത്തമാനകാല്രതീതി നിലനിര്‍ത്തിക്കൊണ്ട്‌ ചിച്ചി രിക്കുന്ന കഥകളിലും ഭുതകാലസ്മരണകള്‍ കാണാം. അപ്രകാരമുള്ള ഒരു കഥയാണ്‌ ജന്മദിനം. ഒരു ജന്മദിനത്തില്‍ അനുഭവിക്കേണ്ടിവന്ന വിശപ്പിനെക്കു 113 റിച്ചാണ്‌ കഥാകൃത്ത്‌ സ്മരിക്കുന്നത്‌. കാലത്തുമുതല്‍ അത്താഴം കഴിച്ചു ഉറങ്ങാന്‍ ദപാകുന്നതു വരെയുള്ള സമയം കൃത്യമായി നിങ്ങിക്കൊണ്ടിരിക്കുന്നു. എടുമ ണിയും ഒമ്പതും ഒമ്പതരയും പത്തും പതിനൊന്നുമെല്ലാം നിരനിയോയി കടന്നു വരുന്നു. വിശപ്പെന്ന (്കൂുരയാഥാര്‍ത്ഥ്യത്തില്‍ ചുറിപ്പറ്റി വ്ൃതൃസ്ത പ്രായങ്ങ ളില്‍പ്പെടുവരുടെ ഭിന്നവിശപ്പിനെക്കുറിച്ചു പരാമര്‍ശവിധേയമാക്കുന്നുണ്ട്‌. എങ്കിലും ബഷീര്‍ സ്വന്തം ജീവിതത്തിലനുഭവിക്കേണ്ടിവന്ന വിശപ്പാണ്‌ കഥയുടെ കേന്ദ്ര പ്രമേയം. അനുഭവയാഥാര്‍ത്ഥ്യങ്ങളെ കലേത്തിനനുയോജ്യമായി സ്യഷടിച്ചെടുക്കാ നുള്ള കഥാകാരന്റെ കഴിവ്‌ മികച്ചതാണ്‌. ഭൂതകാലത്തിലെ ഒരു അനുഭവത്തിന്റെ ആവിഷകാരമായി തെളിഞ്ഞുനിലിക്കുന്ന കഥയാണ്‌ ഒരു മനുഷ്യന്‍. ആകസ്മി കമായി അനുഭവിക്കേണ്ടിവന്ന മാനസിക സംഘര്‍ഷത്തില്‍ സഹായിയായി എത്തുന്ന ഒരു കളളനാണ്‌ ഈ കഥയിലെ കേന്ദ്രകഥാപാത്രം. ബഷീര്‍ സഞ്ചാ രീയായിനടക്കുന്ന സമയത്ത്‌ ഒരു ദിവസം ഹോട്ടലില്‍ കയറി വയറുനിറയെ ഭക്ഷണം കഴിച്ചു. പണം കൊടുക്കുവാന്‍ പോക്കറ്റില്‍ കൈയിട്ടു നോക്കിയപ്പോ ടാണ്‌ പേഴ്സ്‌ നഷടപ്പെട്ടുവെന്ന്‌ അറിഞ്ഞത്‌. ഹോട്ടല്‍ മാനേജുമെന്റിന്റെ ശിക്ഷാ നടപടികള്‍ ഭയന്നുനില്ക്കുമ്പോഴാണ്‌ പെട്ടന്നൊരാള്‍ രക്ഷിക്കുവാനെത്തുന്ന ത്‌. അത്‌ ഒരു പോക്കറ്റടിക്കാരനാണെന്നു പിന്നിടാണ്‌ അറിഞ്ഞത്‌. എന്നാല്‍ ബഷീറിന്റെ മനസ്സില്‍ നന്ദിമാശ്രം. അര്‍ഹിക്കുന്നസമയത്ത്‌ സഹായഹസ്തവു മായി അരികിലെത്തുമ്പോള്‍ അത്‌ ആരുതന്നെയായാലും അവിടെ വ്യക്തിനോ ടുമില്ല. ഭുതകാലസ്മൃതികളില്‍ നിറഞ്ഞുനിന്ന ഒരു അനുഭവത്തിന്റെ ക്ഥനം വര്‍ത്തമാനകാലപ്രതീതി ഉളവാക്കി കഥാകൃത്ത്‌ നിര്‍വ്വുഹിച്ചിരിക്കുന്നു. കാരണം 114 ഈ കഥയിലെ കഥാപാത്രങ്ങളും ബഷീറിന്റെ ഭുതകാലജിവിതാനുഭവത്തില്‍ നിന്നും രുപമെടുത്തവരാണ്‌. വത്സര്ജനില്‍ ബഷീര്‍ തന്റെ കുടുംബത്തിന്റെ ഭൂതകാലചിത്രീകണോം നടത്തുന്നുണ്ട്‌. ബഷീര്‍ കുടുംബം ഈ നാട്ടില്‍വന്നു താമസമാക്കീട്ടു കുറേ അധികം കൊല്ലങ്ങളായേ കാര്യവും ആദ്യം മോളും ഫാബിയും ബഷീറും മാത്രമേ ഉണ്ടായിരുന്നുളളുവെന്നും പിന്നീടാണ്‌ അനീസ്‌ ബഷീര്‍ ഉണ്ടായതെന്നും ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട. ബഷീറിന്‌ കുടുംബം മാറ്റിവെച്ചിട്ട കഥയില്ല. കുടുംബവ്യത്താന്തങ്ങളെല്ലാം കഥയാക്കിമാറ്റിയ അദ്ദേഹത്തിന്റെ എല്ലാ കഥക ളിലും ആത്മകഥാംശം തെളിഞ്ഞു കാണാം. എട്ടുകാലി മമ്മുങ്ഞിന്റെ കഥയില്‍ ഫ്ളാഷ്ബാക്ക്‌ സങ്കേതം അവലം ബിച്ചു ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭൂതകാലത്തിലേക്ക്‌ കഥാകാരന്‍ ഉനളയിടു ന്നതു കാണാം. ഒരു കാലത്തില്‍നിന്നും മറ്റൊരു കാലത്തിലേക്കുള്ള യാതയും മടങ്ങിവരവും അനായാസകരമായി കഥാകൃത്ത്‌ നിര്‍വ്വഹിക്കുന്നത്‌ കഥാപാത്ര ങ്ങളെക്കുറിച്ചു തന്റെ ഉള്ളിലുള്ള ദൃശ്യബോധം കൊണ്ടാണ്‌. കഥാപാ(ശ്രങ്ങള്‍ക്കു കൊടുത്തിരിക്കുന്ന പേരുകളുടെ പ്രത്യേകതകള്‍ ആ കഥാപാത്രങ്ങളുടെ സ്വഭാ സവിശേഷതകളെക്കുറിച്ച്‌ ബഷീറിനുണ്ടായിരുന്ന അവഗാഹം വൂക്തമാക്കുന്ന താണ്‌. മികച്ത്ാര്‍? സ്ശ്മിദയാ പുരുഷനോ? എന്ന കഥയിലെ കാലം അനാ ദികാലം മുതല്‍ വര്‍ത്തമാനകാലം വരെ എത്തുന്നതാണ്‌. പ്രേമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ബഷീര്‍ മറുപടി പറയുന്നഭാഗം ന്വന്തം അനുഭവത്തില്‍നിന്നും എടുത്തതാണെന്നു വ്യക്തമാണ്‌. “എനിക്കിപ്പോള്‍ ഓര്‍മ്മയില്ല, സുന്ദരമായ ഈ ഭൂഗോളത്തില്‍ ഉണ്ടായിട്ടു യുഗങ്ങള്‍ ഒരുപാടായില്ലേ? എന്നെ ആരും ദ്രേമിച്ചി 115 ട്ടില്ലെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ നങ്കടമുണ്ടോ? ലവലേശമില്ല... ഇപ്പോള്‍ വയസ്സ്‌ എത്രയായി? പപഞ്ചങ്ങളുടെ സ്യഷ്ടിയ്ക്കു ശേഷം...യുഗങ്ങള്‍...മന്വന്തരങ്ങള്‍...മഹാകാല ങ്ങള്‍...ഒരുപാട ഒരുപാട ആയില്ലേ? അനന്തകോടി വര്‍ഷങ്ങള്‍! അതുമായി താര തമ്യപ്പെടുത്തി നോക്കുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുഞ്ഞ്‌...” “ വയസ്സിനെക്കു റിച്ച്‌ ബഷീറിനോട്‌ ചോദിക്കുന്നവരോട്‌ തന്റെ വയസ്സിനെക്കുറിച്ചു വലിയ കൃത്യ തയില്ല എന്ന കാര്യം അദ്ദേഹം തുറന്നുപറയാറുണ്ട്‌. ഒന്നിനെക്കുറിച്ചും ആകു ലതയില്ലാതെ ജീവിതം രസകരമായി അനുഭവിച്ചു ഒരു സാഹിതൃകാരനാണ്‌ ബഷീര്‍ എന്ന്‌ അദ്ദേഹത്തിന്റെ ക്ഥകളില്‍നിന്നും വ്യക്തമാണ്‌. കാലം കഥയെ കുട്ടിയിണക്കുന്ന ശക്തിയായി പ്രവര്‍ത്തിക്കുന്ന കഥാപ്ര മേയമാണ്‌ അനര്‍ഘനിമിഷത്തിലേത്‌. ഭൂതകാലത്തില്‍ നീയുംഞാനും ഉണ്ടാ കുന്നു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഗാഡദാവസ്ഥയെ യാണ്‌ ഈ കൃതിയില്‍ ചിത്രികരിച്ചിരിക്കുന്നത്‌. ഇതിലെ ഞാന്‍ ആരാണെന്നു ബഷീര്‍ നല്‍കുന്ന വ്യഖ്യാനം ഇ്രകാരമാണ്‌, രണ്ടിന്റെയും ഇടയിലെ അനര്‍ഘ നിമിഷമാണ്‌ ഞാന്‍ എന്ന്‌. മനുഷ്യജീവിതം മാത്രമല്ല, കലയും കാലബന്ധിത മാണ്‌. സാഹിത്യത്തിലെ ്രമേയം കൂടിയായി കാലംമാറുന്നു. കാലത്തെക്കു റിച്ച്‌ ഏതു ചിന്തയും പര്യവസാനിക്കുന്നത്‌ മരണം എന്ന വിഷയത്തിലാണ്‌. മരണത്തിലേക്കുള്ള ഒരു മാര്‍ച്ചായി ജീവിതത്തെകണ്ട വ്യക്തിയാണ്‌ ബഷീര്‍. മരണത്തെ മുഖാഭിമുഖംകേണ്ട വ്യൃക്തിയായതിനാല്‍ ബഷീറിന്‌ അതി 116 നാല്‍ത്തന്നെ മരണവും ക്ഥാതന്തുവാണ്‌. കുടുംബജീവിതത്തിലെ ചില അസുലഭനിമിഷങ്ങള്‍ രേഖപ്പെടുത്തി വെച്ചി രിക്കുന്ന തങ്കമോത്രം എന്ന കഥയില്‍, കാലം കഴിയുമ്പോള്‍ ബഷീറും അദ്ദേ ഹത്തിന്റെ പേരും ഇന്നലെയുടെ അനന്തകോടി വര്‍ഷങ്ങളില്‍ ലയിക്കും എന്ന വാസ്തവം സുചിപ്പിച്ചുകൊണ്ട്‌ കാലത്തിന്റെ പരാമര്‍ശം സജീവമായി ക്വ യില്‍ ചിീത്രീകതിച്ചിരിക്കുന്നതു കാണാം. ജീവിക്കാനും മരിക്കാനും സദാ ഒരു ങ്ങിയിരുന്ന മനുഷ്യനാണ്‌ ബഷീര്‍ എന്ന്‌ ഈ കഥയില്‍നിന്നും വ്യക്തമാണ്‌. കാലത്തിനടിമപ്പെട്ട മരണത്തിലവസാനിക്കുന്ന നശ്വരമായ മനുഷ്യജീ വിതത്തിന്റെ നിസ്റഹായതയെ അതിജിവിക്കുന്നതെങ്ങനെ എന്നത്‌ ബഷീറിനെ എപ്പോഴും അലട്ടുന്ന ്രശ്നമാണ്‌. അല്ലാഹുവിന്റെ ഖജനാവില്‍മാത്രമേ അന ന്തമായ കാലം ഉള്ളു എന്നു പറയുമ്പോള്‍ തന്റെ കയ്യിലെ കാലം എത്ര ്രന്ധ മാണെന്ന ഉല്‍കണ്ഠയാണ്‌ വ്വനിക്കുന്നത്‌. “എന്റെ കാല്‍പാടുകളെ ആരാണ്‌ മായ്ച്ചു കളഞ്ഞത്‌...? എന്റെ കാല്‍പാടുകള്‍ മായ്ക്കാന്‍ പാടില്ല“ എന്നു ബഷീര്‍ വ്യഗ്രതപ്പെടുന്നു. അങ്ങനെ കാലത്തിന്റെ മണല്‍പ്പരപ്പില്‍ തന്റെ കാല്‍പ്പാടു കള്‍ മായാന്‍ പാടില്ലയെന്നു ബഷിര്‍ ആഗ്രഹിക്കുന്നു. അജ്മാതമായ്‌ ഭാവി? യിലേക്ക്‌ എന്ന കൃതിയില്‍, ഒരു വിദുരസ്വപ്നമായി ഈ ചിന്ത അവതരിപ്പിക്ക പെട്ടിട്ടുണ്ട്‌. ഇങ്ങനെ സംഖ്യാതീതങ്ങളായ സനരയുഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാവനാതീതമായ ബ്വഹ്മാണ്ഡകടാഹം കറങ്ങിക്കൊണ്ട്‌, അജ്ഞാതമായ ഭാവി യിലേക്ക്‌, ഗംഭീരാരവത്തോടെ, ഉഗ്രമായ വേഗത്തില്‍, ഓരോ മനുഷ്യരും പാഞ്ഞു ദപായ്ക്കൊണ്ടിരിക്കുന്നുവെന്ന തത്വം അദ്ദേഹം ചുണ്ടിക്കാട്ടുന്നുണ്ട. എക്കാ ലവും നിലനില്ക്കുന്ന സത്യമായി അജ്ഞാതമായ ഭാവിയെ ബഷീര്‍ ചുണ്ടി 117 ക്കാണിക്കുന്നു. അംബികാസുതന്‍ മാങ്ങാട്‌, ബഷീറിന്റെ കാലബോധത്തെക്കുറിച്ചു ഇപ്ര കാരം പറയുന്നുണ്ട്‌; ബഷീറിന്റെ കാലം സീമാതീതമല്ല; അനന്തമാണ്‌. സര്‍ദ്ത വ്യാപിയും നിത്യവസന്തവുമായ കാലത്തിന്റെ പാദമുദ്രകള്‍ ബഷീര്‍ സാഹി തൂത്തിലാകെ നിറഞ്ഞു നില്പ്പുണ്ട്‌ * എന്നാല്‍ ആനപ്പൂടയില്‍, സൂര്യനാണ്‌ സമയമെന്നും സുര്യന്‍ തന്നെയാകുന്നു വാച്ചെന്നും നിഴലിന്റെ നിളം കാലടി കള്‍കൊണ്ട്‌ അളന്നുനോക്കി സമയം കുണക്കാക്കുമെന്നും പറഞ്ഞുകൊണ്ട്‌ അന്തര്‍മുഖമായ ഒരു കാലദര്‍ശനം ബഷിര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്‌. ബഷിറിന്റെ കാലം ഘടികാരബന്ധിതമല്ല, വൈയക്തികമായ കാലത്തി ന്മേലോണ്‌ അദ്ദേഹത്തിന്റെ കഥാപഠ്രതങ്ങള്‍ ചലിക്കുന്നത്‌. സമയത്തെ അത്‌ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. കാലത്തിന്റെ വലിയ അളവുകോലുക ളാണ്‌ അദ്ദേഹത്തിന്റെ കൈകളിലെ ഉപകരണങ്ങള്‍. ഭൂതകാല സംഭവങ്ങളാണ്‌ എപ്പോഴും വര്‍ത്തമാനകാലസംഭവങ്ങള്‍ക്കു അടിത്തറയായി നില്ക്കുന്നത്‌. ഭാവി കാലം ശുഭ്രപതീക്ഷയോടെ എപ്പോഴും അദ്ദേഹത്തെ കാത്തിരിക്കുന്നു. സ്മര ണയ്ക്കായി എതന്തെങ്കിലും അവശേഷിപ്പിച്ചുകൊണ്ട്‌ കടന്നുപോകുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ മരണവും അദ്ദേഹം മുന്‍കുട്ടി കാണുന്നുണ്ട. ജനനത്തിനും മരണത്തിനും ഇടയ്ക്കുളള അദ്ദേഹ ത്തിന്റെ കാലം വൃത്ൃസ്തമായ അനുഭവങ്ങളാല്‍ സമ്പന്നമാണ്‌. 2.3 അനുഭവങ്ങളിലെ സമുഹജിവിതം മുസ്ലീം സമുദായത്തിന്റെ പുനരുദ്ധാരണത്തെ മുന്നില്‍ കണ്ടുകൊണ്ട്‌ രചനകള്‍ക്ക്‌ തുപം കൊടുത്ത ഒരു സാഹിതൃകാരനോണ വൈക്കും മുഹമ്മര്‍ 118 ബ്വഷിര്‍. സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാര ങ്ങളും ഉന്മൂലനം ചെയ്യണമെന്ന്‌ ആരരഗഹിച്ചു ബഷീര്‍, ഇരുട്ടിന്റെ മറനീക്കി അവ പുറത്തു കൊണ്ടു വന്നു. ബഷീര്‍ താന്‍ ഉള്‍പ്പെടുന്ന മുസ്ലിം സമുദായത്തെക്കു റിച്ചു മാത്രമല്ല, തന്റെ സഞ്ചാരവേളുയില്‍ ഇടപഴകേണ്ടി വന്ന വിവിധ സമുദായ ങ്ങളെക്കുറിച്ചുകൂടി കഥകളില്‍ പരാമര്‍ശിച്ചിട്ടുണ്ട. ആധുനികകേരളീയ സാമു ഹികജിീവിതത്തില്‍ നിര്‍ണ്ണായകസ്ഥാനം ചെലുത്തിയിട്ടുളള ജനതയാണ്‌ മുസ്ിങ്ങള്‍. പോര്‍ച്ചുഗിസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തില്‍ മുസ്ലിങ്ങള്‍ ആധിപത്യം ചെലുത്തിയിരുന്നു. എന്നാല്‍ പിന്നീട അവരുടെ പാധാന്യം ക്ഷയിച്ചുവന്നു. പത്തൊന്‍പതാം ശതകം മുസ്ലീംജനതയുടെ നവോ ത്ഥാനകാലമായിരുന്നു. രാഷ്ട്രീയമായ അടിമത്തവും സാമ്പത്തികതകര്‍ച്ചയും കൊണ്ട്‌ പരിക്ഷിണിതരായിരുന്ന മുസ്ലീം ജനതയെ വാര്‍ത്തെടുക്കാന്‍ ഇസ്ലാം നേതാക്കന്മാര്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍തുടങ്ങി. ഒപ്പം രാഷ്ട്രീയമുന്നേറ്റങ്ങളിലും ഭാഗഭാക്കാകുവാന്‍ തുടങ്ങി. കോഴിക്കോട്ടെ സ്പൂ സിദ്ധമായ ഉപ്പുനിയമലംഘനത്തില്‍(്ട30) ഇതരസമുദായംഗങ്ങളോടൊപ്പം മുസ്ലീംയുവാക്കളും പങ്കെടുക്കുകയുണ്ടായി. മൊയ്തു മനലവി, ബഷീര്‍ എന്നി വര്‍ക്ക്‌ ഉപ്പുസത്യാഗ്രഹത്തിന്റെ ഫലമായി തടവുശിക്ഷയനുഭവിക്കേണ്ടി വന്നു. രാഷ്ര്രീയത്തിലും പ്രവര്‍ത്തനത്തിലും സാഹിതൃത്തിലും മികവുതെളി യിച്ചുകൊണ്ട്‌ മുസ്ലിം ജനത മുന്നേറി. എന്നാല്‍ സമുദായത്തിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബഷിറിനെ വേദനിപ്പിച്ചു. അതിനൊരു പരിഹാരമെന്നോണം അദ്ദേഹം സാഹിതൃത്തിലുടെയുളള സമുദായികപരിഷക്ക രണത്തിനു തുടക്കം കുറിച്ചു. 119 മനുഷ്യമനസ്സില്‍ മഹത്തായ ചലനങ്ങള്‍ സ്യഷ്ടിക്കുന്ന സാഹിതൃത്തിന്‌ അദ്ദേഹം രൂപം നല്കിയത്‌ സ്വതസിദ്ധമായ നര്‍മ്മത്തിലുടെയാണ്‌. സ്വന്തം ജീവിതാനുഭവങ്ങളെ വിലയിരുത്തി ചിത്രിീകരണവിധേയമാക്കാന്‍ ബഷിറിനു കഴിഞ്ഞു. സ്വസമുദായത്തിന്റെയും സ്വകുടുംബത്തിന്റെയും ആവിഷ്കാരം നട ത്തുമ്പോള്‍ മറ്റൊന്നും അദ്ദേഹത്തെ തടഞ്ഞില്ല. തകര്‍ച്ചകളും ജീര്‍ണ്ണതകളും ചിത്രീകരിക്കുമ്പോള്‍ അതിലൂടെവരുന്ന പരിഷ്ക്കാരമാണ്‌ അദ്ദേഹം മുന്നിൽ കണ്ടത്‌. മുസ്ലീം ജനതയുടെ ഇടയില്‍ നിലനിന്നിരുന്ന ബഹുഭാര്യാത്വനിയമം സമുദായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ദുരാചാരമാണെന്നു ബഷീര്‍ കണ്ടെ ത്തി. ഈ ബഹുഭാര്യാത്വത്തിനെതിരെ സമുദായം ബദ്ധശദ്ധമായിരിക്കണമമെന്ന മുന്നറിയിപ്പു നല്കുന്ന ഒരു കഥയാണ്‌ ചിരിക്കുന്ന മരച്ഛചാവ. അതിലെ കഥാനാ Old WOW റലേത്തിന്റെ വാക്കുകള്‍ ഇ്രകാരമാണ്‌; “ഇസ്താം മതത്തില്‍ ഇതൊന്നും അനുവദിച്ചിട്ടില്ല. ഉപദേശിക്കാനും ശിക്ഷിക്കാനും ആളില്ലാത്തതു കൊണ്ടാണ്‌ ഈ സംഭവങ്ങളൊക്കെ. മമ്മുഹാജിയെപ്പോലെ നമ്മുടെ സമുദാ യത്തില്‍ ഒരുപാടു പെണ്ണുകെട്ടല്‍ യജ്ഞക്കാരുണ്ട്‌. പെണ്ണുകെട്ടി ഉപേക്ഷിക്കു ക. ഇവര്‍ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ അവസ്ഥ എന്ത്‌? ഇവര്‍ വഴിയാധാരമാ ക്കുന്ന മക്കളുടെ നില ഏന്‌? മുഹമ്മദ്‌ നബിയെ മമ്മുഹാജി ഉദാഹരണമായി പറഞ്ഞതു ശരിയായില്ല. നബി ഉത്തമമായ മാത്യക കാണിക്കുകയായിരുന്നു. നബി അനാഥകള്‍ക്കു അഭയം കൊടുക്കുകയാണു ചെയ്തത്‌. “ ബഹുഭാര്യാ ത്വതെക്കുറിച്ച ബഷിറിനുണ്ടായിരുന്ന കാഴ്ചപ്പാട തന്നെയാണ്‌ റംലത്തിന്റെ വാക്കുകളിലൂടെ ക്ഥാഭാഗത്ത്‌ ചിത്രികരിച്ചിരിക്കുന്നത്‌. കാരണങ്ങളില്ലാതെ തന്നെ വിവാഹം കഴിക്കുകയും മൊഴിചൊല്ലുകയും ചെയ്യുന്നത്‌ അന്നത്തെ 120 കാലഘട്ടത്തില്‍ ഒരു തുടര്‍പരിപാടിയാണ്‌. അതിനെതിരെ ബഷീര്‍ സ്വരം ഉയര്‍ത്തി. ഹജ്ജിന്റെ വിവരണവും ചിരിക്കുന്ന മരപ്ഛാവയില്‍, കൊടുത്തിട്ടുണ്ട്‌. ഹജ്ജ്‌ ഒരു മുസ്തീമിന്റെ ജീവിതത്തിലെ അതിമഹത്തായ പുണ്യകര്‍മ്മമാ ണെന്നും കൊടുക്കല്‍ വാങ്ങല്‍ എന്നിങ്ങനെ സര്‍വ്വബാദ്ധ്ൃതകളും അവനാ നിപ്പിച്ച്‌ പുണ്യത്തോടെ മരിക്കാന്‍ ഒരുങ്ങിക്കൊണ്ടാണ്‌ ഹജ്ജ്‌ നിര്‍വ്വഹിക്കുന്ന തെന്നും അതിനു ചെലവാക്കുന്ന പണം പരിശുദ്ധമാണെന്നും പരാമര്‍ശിക്കു ന്നുണ്ട. ഇന്ന്‌ കുറേക്കുടി ജനങ്ങള്‍ തീര്‍ത്ഥയാത്രക്ക്‌ പോകുന്ന കാലഘട്ടമാ ണത്‌. അതുവരെ ചെയ്ത പപങ്ങള്‍ക്കെല്ലാം ക്ഷമയാചിച്ച്‌ മോക്ഷത്തിലേക്ക്‌ പോകുവാന്‍ ഹജ്ജ്‌ ഇടവരുത്തുന്നു. മനുഷ്യജീവിയെന്ന നിലയില്‍ ഒരു സമൂഹത്തില്‍ തന്റെ സ്വത്വത്തെയും വ്യക്തിമ്പാതന്ത്രത്തെയും ശരിയായിത്തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ്‌ റംലത്തിന്റെ അടുത്തചോദും. തന്നെ കെട്ടിച്ചുകൊടുക്കാന്‍ മമ്മുഹാജി ഉമ്മ യോടു ആവശൃപ്പെടുതറിഞ്ഞ്‌ റംലത്ത്‌ ബീവി ചോദിക്കുന്നത്‌ - താന്‍ വല്ല പശു ക്കിടാവുമാണോ? എന്നാണ്‌. അയല്‍വാസി വിശന്നു കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ മുസ്ലീമല്ല എന്ന നബിവചനത്തിന്റെ പരാമര്‍ശത്തിലൂടെ ഒരു മുസ്ലീം എന്തായിരിക്കണമെന്ന്‌ കഥാഭാഗത്ത്‌ ചിത്രീകരിക്കുന്നുണ്ട്‌. അതുകു ടാതെ ഹജ്ജ്‌ കര്‍മ്മത്തിന്റെ സവിശേഷതകളും വൂക്തമാക്കുന്നുണ്ട്‌. മുസ്ലീം സമുദായത്തിലെ അനാചാരങ്ങളെ വിമര്‍ശിക്കാന്‍ ഈ കഥയിലൂടെ കഥാകൃത്ത്‌ ശ്രമിക്കുന്നുണ്ട്‌ സ്തീധനസമ്പ്ദായത്തെയും ബഷീര്‍ അങ്ങേയറ്റം എതിര്‍ക്കു ന്നുണ്ട്‌. മി്ശവിവാഹം കൊണ്ട്‌ സമുദായങ്ങള്‍ക്കുണ്ടാകുന്ന മാറ്റത്തെ വ്യക്ത മാക്കുന്ന മറ്റു ചീല കഥകളാണ്‌ മുചമലേഖ്നം, തിഴല്‍പ്പാടുകള്‍ എന്നിവ. 121 മലയാളകഥാസാഹിതൃത്തില്‍ ആദ്യമായി മുസ്ലിം കഥാപാത്രങ്ങളെ നായി കാനായകന്മാരായി തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച ബാല്യകാല നഖ മനുഷ്യമനസ്സുകളില്‍ വലിയൊരു ചലനം സ്ൃഷടിച്ചു. മുസ്ലിംസമുദായ ത്തിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുരുക്കഴിക്കുവാന്‍ ശ്രമിക്കുന്ന ആൃച്ഛാച്ചക്കാരാനേഞ്ാര്‍ന്ന്‌ എന്ന കഥ മുസ്ലീം സമുദായംഗങ്ങ ളുടെ സങ്കുചിതാവസ്ഥകളെ നീക്കംചെയ്യാന്‍ ഉതകുന്നതായിരുന്നു. മുസ്ലീം സമു ദായത്തിന്റെ പിന്നോക്കാവസ്ഥ പരോക്ഷമായി ചിത്രീകരിക്കുന്ന മുച്ച്‌ട്ടുകളു? ക്കാര്‌ മകശ്‌ എന്ന കഥയില്‍ സമുദായത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുന്ന ദുഷ്ടതകളുടെ പ്രതീകങ്ങളെ അണിനിരത്തുന്നുണ്ട്‌. വര എന്ന കഥയില്‍ ഇസ്ലാം മതത്െക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്‌. മനുഷ്ൃകുലത്തിനുള്ള സമഗ്ര മായ ജീവിതപദ്ധതിയുടെ മഹാസന്ദേശമാകുന്നു ഖുര്‍ ആന്‍ എന്നും ഭുഗോള നിവാസികളുടെ ഇടയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാനുള്ള തത്വ സംഹിതയാകുന്നു ഇസ്ലാം എന്നും പറഞ്ഞുവെയ്ക്കുന്നുണ്ട്‌. ശാന്തിയുടെയും സമാധാനത്തിന്റെയും സയഹാര്‍ദ്ദത്തിന്റദെയും സനനര്യത്തിന്റെയും മതമാകുന്നു ഇസ്ലാം എന്നു രേഖപ്പെടുത്തിയിരിക്കുന്നതിലുടെ ഇസ്പാം ആരായിതിക്കം, എന്താ യിരിക്കണം എന്നതിനു വ്യക്തമായ ഉത്തരം തന്റെ കൃതിയില്ൂുടെ ബഷീര്‍ നല്കുന്നുണ്ട്‌. ഇസ്ലാം മതനിയമങ്ങളെ വിശദീകരിക്കുന്ന ഒരു കഥയാണ്‌ നീതിന്യായം. ഇസ്ലാമില്‍ ഒരു നിയമമുള്ളതു ബഹുമാനപ്പെട്ട ജഡ്ജിക്കും ഈ കോടതിയില്‍ കുടിയിരിക്കുന്ന മുസ്സിം പ്രമാണികള്‍ക്കും അറിയാമായിരിക്കണം എന്നു പറ ഞ്ഞുകൊണ്ട്‌ നിയമങ്ങളെ വിശദികരിക്കുന്നുണ്ട്‌. അശരണരെ സംരക്ഷിക്കുക, 122 ജോലിയില്ലാത്തവര്‍ക്കു ജോലി ഉണ്ടാക്കി കൊടുക്കുക, പാവപ്പെട്ടവരുടെ കുഞ്ഞു ങ്ങള്‍ക്കു വിദ്യാഭ്യാസത്തിനു സഹായംനല്കുക, പാവപ്പെട്ട രോഗികള്‍ക്കു വൈദ്യസഹായം ചെയ്യുക, വിവാഹപ്രായമായ സാധുായുവതികളെ വിവാഹം ചെയ്യിക്കുക എന്നിവയെല്ലാം അതില്‍പ്പെടുന്നു എന്ന്‌. നൂറു രുചനോട എന്ന കഥയില്‍, ഖുര്‍ ആന്‍ന്റെ എഴുത്തിനെക്കുറിച്ചു പരാമര്‍ശം ഉണ്ട്‌. ജിബ്രില്‍ എന്ന ദൈവദുതന്‍ അറേബ്യയില്‍ ജനിച്ച മുഹമ്മദിനു പറഞ്ഞുകൊടുത്തതാണ്‌ ഖുര്‍ ആന്‍ എന്ന വിശ്വാസത്തെ കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നു. അനല്‍ഹ്ല്‌ എന്ന കഥയില്‍ ശരിഅത്ത്‌ ലംഘിച്ചാലുള്ള ശിക്ഷയെപ്പ റിയും ഹിജ്റയെക്കുറിച്ചും സൂഫിസതെെക്കുറിച്ചും സൂചനകളുണ്ട്‌. ഏകഭാവ ത്തില്‍ സൃഷ്ടിയെയും ഗ്സഷ്ടാവിനെയും കരുതുക ഏന്നതു സാമൂഹ്യനിയമ ത്തിനു വിരുദ്ധമാണ്‌. ശരിഅത്ത്‌ ലംഘിച്ചാല്‍ മരണശിക്ഷയുണ്ട്‌. സൂഫി സഞ്ചാ രിയായിരുന്ന ബഷീറിന്‌ മതപരമായ എല്ലാ വശങ്ങളെക്കുറിച്ചും ശരിയായ ധാര ണയുണ്ടെന്നതിനു തെളിവാണ്‌ അദ്ദേഹത്തിന്റെ ഈ കഥ. സഞ്ചാരത്തിന്റെ എല്ലാ അനുഭുതികളും ആസ്വ്വദിച്ചുമുന്നേറിയ ബഷീറിന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത്‌ ബഷീ റിന്റെ കുടുംബം തടന്നയായീരുന്നു. സ്വന്തം കുടുബാംഗങ്ങളുടെ കഥ, അവ രുടെ അതേ സംഭാഷണശൈലിയിൽ ആഖ്യയും ആഖ്യാതവും ഒന്നും നോക്കാതെ താളുകളിലേക്കു പകര്‍ത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. പാത്തു മ്മയുകട ആട്‌ എന്ന നോവല്‍ വലിയ ഉദാഹരണമായി നിലകൊളളുന്നു. ബഷീ റിന്റെ തന്നെ വാക്കുകളില്‍, “പാത്തുമ്മയുടെ ആട്‌ ചുമ്മാ ഒരു കഥയല്ല. അതിലെ കഥാപാത്രങ്ങളെല്ലാം ഈശ്വരാനുഗഗഹത്താല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇത്‌ 123 എന്റെ വീട്ടിലെ സത്യമായ കഥയാണെന്നോര്‍ക്കണം.” ” കഥയുടെ ആദ്യഭാഗ ത്തുതന്തെ വിട്ടിലെ താമസക്കാര്‍ ആരൊക്കെയാണെന്നു പറയുന്നുണ്ട്‌. ആ നോവലില്‍ ബഷീറിന്റെ വിടിന്റെ വിവരണം - ഓലമേഞ്ഞ ചെറിയ, രണ്ടു മുറി കളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള കെട്ടിടമാണ്‌ തന്റെ വീടെന്ന്‌ അ ദ്ദഹം അടയാളപ്പെടുത്തുന്നുണ്ട്‌. സ്വന്തം ചുറ്റുപാടുകളെയും അനുഭവങ്ങളെയും അകന്നുനിന്ന നിസ്സംഗതയോടെ കാണുന്ന ഒരു വീക്ഷണമാണ്‌ കഥയില്‍ കൊടു ത്തിരിക്കുന്നത്‌. ഉള്ളത്‌ ഉള്ളതുപോലെ പറയുന്നതില്‍ ബഷീറിനു യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നതിനു തെളിവാണ്‌ കഥയിലെ ദാരിദ്രത്തിന്റെ പരാ മര്‍ശങ്ങള്‍. മുസ്ലിം സൂഫി സന്യാസിമാരോടൊപ്പം ബഷിര്‍ കുറച്ചുനാളുകള്‍ കഴി യുകയുണ്ടായി. വിവിധ സ്ഥലങ്ങളിലൂടെ യാത്ര നടത്തിയ ബഷിറിന്റെ ജീവി തത്തെയും എഴുത്തിനെയും, സൂഫി സന്യാസിമാരുടെയും ഹിന്ദു സന്യാസി മാരുടെയും സമൂഹങ്ങള്‍ സ്വാധിനിച്ചിരുന്നു. ഇസ്മാമിലെ ചിന്താപ്രസ്ഥാ നങ്ങളിലെ ഒരു കൈവഴിയാണ്‌ സുഫിസം. ബാഗ്ദാദിലെ ജുനൈദാണ്‌ സുഫി സത്തിന്റെ സിദ്ധാന്തങ്ങളെ വ്യവസ്ഥാപിതമായി പരിഷക്കരിച്ചെഴുതിയത്‌. ബദീ ഉദ്ദിന്‍ ഷാ മദാര്‍ ഏന്ന സിറിയന്‍ സൂഫി ദാം നുറ്റാണ്ടില്‍ ഇന്ത്യയിലെത്തി, ഉത്തര്‍്രദേശിലെ കാണ്‍പുൂരിനടുത്തുള്ള മക്കന്‍പൂരില്‍ സ്ഥാപിച്ചതാണ്‌ മദാരി സ്ൃഫി പസ്ഥാനം. ഇത്തരം സൂഫികള്‍ തെരുവുകളില്‍ ജാലവിദ്യ കാട്ടി അലഞ്ഞു നടക്കുന്ന ഫക്കീറുകളാണ്‌. ബഷീര്‍ മജീഷ്യനായും ചെപ്പടി വിദ്യ ക്കാരനായും മറ്റനേകം ചെറുതൊഴില്‍ ചെയ്തും ദേശാടകനായി, നാടോടിയായി കുറച്ചുകാലം ജീവിച്ചിരുന്നു. മസ്ജിദുകളില്‍ പോകാത്ത മുസ്ലീം സൂഫികളോ 124 ടൊപ്പം ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ബഷീര്‍ കഴിഞ്ഞിരുന്നു. അനുഭവസം ലഘര്‍ഷങ്ങളുമായി അലഞ്ഞുതിരിഞ്ഞ പ്രാചീന മുസ്ലിംയോഗികളാണ്‌ സൂഫി കള്‍. സര്‍വുസംഗപരിത്യാഗികളായ അവര്‍ ദെനംദിനജിവിതത്തിലെ വ്യവഹാ രങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടുതന്നെ ദൈവാന്വേഷണത്തില്‍ മുഴുകി. മതങ്ങ ളുടെ സാമ്്രാദായികഘടനയില്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞ്‌ സഞ്ചരിക്കുന്ന സുഫി കളുടെ പരമമായ ആദര്‍ശം മനുഷ്യസ്നേഹമാണ്‌. പ്രവൃത്തിയിലും ശ്രിയാത്മ കതയിലുമാണ്‌ സൂഫിയുടെ ഭാതികപ്രവൃത്തികള്‍ അധിഷ്ഠ്ിതമായിരിക്കുന്ന ത്‌. മനുഷ്യാവസ്ഥയുടെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊളളുന്ന മതത്തെമാശ്രമാണ്‌ സൂഫികള്‍ അംഗീകരിക്കുന്നത്‌. മനുഷ്യാനുഭവത്തില്‍നിന്നാണ്‌ അവര്‍ ദൈവാ നുഭത്തിലേക്കുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത്‌. ഏകാന്തമായ ധ്യാനത്തില്‍നിന്ന്‌ സൂഫി ദാര്‍ശനികര്‍ കണ്ടെത്തിയ ജ്ഞാനസുക്തമാണ്‌ അനത്ഹ്ഖ അപാര മായ പ്രപഞ്ചബോധത്തില്‍ നിന്നുണ്ടാകുന്ന ആത്മജ്ഞാനമാണത്‌. ദൈവവും മനുഷ്യനും ഒന്നാണെന്നു (പ്പഖ്യാപിക്കുന്ന സൂഫിദര്‍ശനത്തിന്റെ താക്കോല്‍ വചേകമാണ്‌. അനത്ഹലഖ്‌ എന്ന കഥയില്‍ ആ സുക്തമുരുവിട്ടു നടന്ന മന്‍സുര്‍ അല്‍ഹല്‍ലാജ്‌ എന്ന സുൂഫിദാര്‍ശനികനു സംഭവിച്ച ദുരന്തവിധി ബഷീര്‍ ആവിഷ്കരിക്കുന്നുണ്ട.' സൂഫിസത്തിന്റെ സ്വാധീനം ബഷിറിന്റെ കഥാചിത്രീകരണത്തില്‍ പരി സ്ഥിതി സംക്ഷേണമനോഭാവം, സ്നേഹം, കാരുണ്യം, ദയ എന്നിങ്ങനെ പല ഘടകങ്ങളെയും കൂട്ടിച്ചേര്‍ത്തു. അതിനുദാഹരണങ്ങളാണ്‌ ഭുമിയുട അവ കാശികള്‍, തേന്മാവ്‌, വ്യക്ഷങ്ങള്‍ എന്നീ കഥകള്‍. പ്രപഞ്ചത്തില്‍ നിലനി ല്ക്കുന്ന സര്‍വ്വുചപരാചരങ്ങളും ദൈവം സൃഷ്ടിച്ച ഈ ഭൂമിയുടെ അവകാശിക 125 ളാണെന്ന പൊതുവായ തത്ത്വം സ്ഥാപിക്കാനാണ്‌ ബഷീര്‍ ഭുമിയുക്ട അവകാ ശികള്‍ എന്ന കഥയിലൂടെ ശ്രമിക്കുന്നത്‌. മനുഷ്യപ്രകൃതിയെയും ജൈവപ്രക്യ തിയെയുംകുറിച്ച്‌ ഈ കഥയില്‍ പഠനവിധേയമാക്കുന്നുണ്ട. ജന്തുജാലങ്ങളും സസ്യജാലങ്ങളും നിറഞ്ഞുനിലക്കുന്നതാണ്‌ ജൈവപ്രകൃതി. മനുഷ്യപ്രകൃതി യീല്‍ മനുഷ്യനുമാത്രമേ സ്ഥാനമുള്ളൂ. ഒരു കിണറും പഴയവിടും ഉള്‍പ്പെടുന്ന രണ്ടേക്കര്‍ പുരയിടം വാങ്ങിയതോടെ ഭാവിജീവിതം സുരക്ഷിതമായി എന്നു വിശ്വസിക്കുന്ന ബഷീറിന്റെ ജീവിതത്തെ ഭൂമിയുടെ മറ്റവകാശികള്‍ വെല്ലുവിളി ക്കുന്നു. എല്ലാ നികുതിയും അവസാനിപ്പിച്ച്‌ സ്വന്തമാക്കിയ ഭൂമിയില്‍ മറ്റവകാ ശികള്‍ - പക്ഷികള്‍, ചി്രശലഭങ്ങള്‍, പാമ്പ്‌, കീരി, എലി, കുറുക്കന്‍, വാവല്‍, പഴുതാര, തേള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികള്‍ പനരാണികമായ അവകാ ശബോധത്തോടെ വിഹരിക്കുന്നു. വാഗ്വാദങ്ങളിലുടെ മുന്നേറുന്ന കഥാതന്തു ആസ്വാദകരില്‍ രസം ഉളവാക്കുന്നു. ഒരഞ്ഞുറു കൊല്ലത്തിനിടയക്ക്‌ ഭൂമിയ്ക്കു വന്നേക്കാവുന്ന വിപത്തുകളിലേക്കുകുടി കാഥികന്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. ഇവിടെ ഒരു സര്‍വ്വനാശദര്‍ശനം ചിത്രികരിക്കപ്പെടുന്നു. മനുഷ്യപ്രകൃതി ജൈവപ്രക്യ തിയ്ക്കു നേരെ നടത്തുന്ന ദയാശുന്യമായ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ബഷീര്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. മനുഷ്യനു നേരെ മാത്രമല്ല, സസ്യജന്തുജാലങ്ങളുടെ നേരെക്കൂടി ദയ കാണിക്കുന്ന സൂഫിസത്തിന്റെ അംശങ്ങള്‍ ഈ കഥയില്‍ സ്ഥാനം പിടിക്കുന്നുണ്ട്‌. വിശ്വസ്നേഹം തെളിഞ്ഞു കാണുന്ന തേന്മാവ്‌ എന്ന കഥയിലുടെ മാന വികമുല്യങ്ങളുടെ പരിച്ഛേദം കാഗീകന്‍ അവതരിപ്പിക്കുന്നുണ്ട്‌. നന്മയുടെ, ദയ യുടെ, സര്‍വ്വൂചരാചരപ്രേമത്തിന്റെ ആശയങ്ങളാണ്‌ ഈ കഥയെ സുന്ദരമാക്കു 126 ന്നത്‌. മരണാസന്നനായി വഴിയില്‍ കിടക്കുന്ന യുസഫ്‌ സിദ്ദിഖ്‌ എന്ന വൃദ്ധനെ കാണുമ്പോള്‍ അലിവുതോന്നി റഷീദ്‌ അടുത്ത വിട്ടില്‍നിന്ന്‌ വെള്ളം വാങ്ങി കൊടുക്കുന്നു. ആസന്നമരണനായ വൃദ്ധന്‍ അടുത്തു നിന്നിരുന്ന മാവിന്‍തൈയ്ക്ക്‌ അതിലല്പം ഒഴിച്ചു കൊടുത്തതിനുശേഷം ബാക്കി സ്വയം കുടിക്കുകയും ശേഷം അവിടെക്കിടന്ന്‌ മരിക്കുകയും ചെയ്യുന്നു. കഥയുടെ രണ്ടാം ഭാഗത്തില്‍, അവശനായ വൃദ്ധനു വെള്ളം വാങ്ങികൊടുക്കുന്ന റഷീദിന്റെ നന്മ യില്‍ ആകൃഷ്ടയായ അസ്മ. അവര്‍ ഒരുമിച്ചു ജീവിതം പങ്കിടുന്നു. ഇരുവരും കുടി ഒരു മാവിന്‍തൈ കുഴിച്ചുവെച്ചു വളമിടുന്നതെല്ലാം അവതരിപ്പിക്കുന്നതി ലുടെ ഒരു അപൂര്‍വുബന്ധമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ കഥയില്‍ ആവി ഷ്കരിക്കപ്പെടുന്ന നന്മ, ദയ, സ്നേഹം, പ്രകൃതിസംരക്ഷണം ഇവയെല്ലാം സൂഫി സന്യാസികളുടെ മാര്‍ഗഴ്ഗത്തില്‍പ്പെടടുതാണ്‌. ഇവിടെ ്രകൃതി നശീകരണമല്ല നട ക്കുന്നത്‌, പ്രകൃതിയെ പുന:സ്യഷടിക്കലാണ്‌. മാനവികതയ്ക്കപ്പുറമുളള ജൈവ(രപകൃതിയാണ്‌ വൃക്ഷങ്ങള്‍ എന്ന കഥ യിലെ പ്രതിപാദ്യവിഷയം. പ്രകൃതിയില്‍ എല്ലാജീവജാലങ്ങള്‍ക്കും അവകാശ മുണ്ടെന്നു ബഷീര്‍ കരുതുന്നുണ്ട്‌. വൃക്ഷങ്ങളെ മനുഷ്യകുലത്തേക്കാള്‍ മഹോ ന്നതസ്യഷ്ടി വിശേഷമായി അദ്ദേഹം കാണുന്നുണ്ട്‌. ദദവംതന്ന പ്രത്യേക വ രങ്ങളാണ്‌ മരങ്ങളെന്ന ഉള്‍ക്കാഴ്ച, ഈ കഥയിലൂടെ നമുക്കു പകര്‍ന്നുകിട്ടു ന്നുണ്ട്‌. സിദ്ധാര്‍ത്ഥന്‍ മരച്ചുവട്ടില്‍വച്ചുധ്യാനിച്ച്‌ ബുദുഭഗവാനായി. എന്നാല്‍ ഇന്ന്‌ അത്തരം വിശ്വാസങ്ങളോ ബുദ്ധന്‍ ശരണം ഗച്ഛാമി എന്ന ശാന്തി മന്ത്ര ങ്ങളോ ഇല്ലാതായിരിക്കുന്നു. ഓരോ വ്യക്ഷത്തിനും മനോഹരമായ കഥയുണ്ട്‌. ഒരു ചെടി നട്ടുപിടിപപിക്കുന്നത്‌, ദാഹിച്ചു വരുന്നവര്‍ക്ക്‌ കുടിനീര്‍ കൊടുക്കു 127 ന്നത്‌ എല്ലാം (പാര്‍ത്ഥനയില്‍പ്പെടുന്നു. വൃക്ഷങ്ങളെ എണ്ണിയാല്‍ ഒടുങ്ങാത്ത അനു്ഗഹങ്ങളില്‍ കാഗികന്‍ പെടുത്തുന്നു. ഈ പ്രകൃതിയും ഇതിലെ ജൈവ സമ്പത്തും കാത്തുസുക്ഷിക്കാന്‍ ഒരു സൂഫിസന്യാസിയുടെ തീക്ഷ്ണതയോടെ കഥാകൃത്ത്‌ ശ്രമിക്കുന്നു എന്നതിന്‌ ഉദാഹരണങ്ങളാണ്‌ ഈ കഥകള്‍. രാജസ്ഥാനിലെ അജ്മീറില്‍ എത്തിച്ചേര്‍ന്ന ബഷി മരുഭുമി യാശ്രയ്ക്കി ടയില്‍ മണലാരണ്യത്തില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആ സമ യത്ത്‌ വെള്ളം തുളളിതുളളിയായി വായിലേക്കു വീഴുന്നതുപോലെ അനുഭവ പ്പെടുന്നു. കണ്ണു തുറന്നപ്പോള്‍ ബഷീര്‍ കാണുന്ന കാഴ്ച, ചുറ്റും പൂര്‍ണ്ണനഗ്ന രായ സന്യാസിമാരെയാണ്‌. ധ്യാനവും പ്രാര്‍ത്ഥനയുമുളള അവര്‍ക്ക്‌ ക്ഷ്േതോ രാധനയില്ല. രാമചന്ദ്രനെന്ന പേരുസ്വീകരിച്ച്‌ അവരിലൊരാളായി കുറച്ചുകാലം കഴിഞ്ഞു. ആ യാത്രയില്‍ അഹം ബ്രഹ്മാസ്മി - ഞാന്‍ തന്നെയാണ്‌ ദൈവം എന്ന ഉള്‍ക്കാഴ്ചയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ജീവിതത്തിന്റെ വൃത്യസ്ത ഭാവങ്ങള്‍ ബഷീറിന്റെ കഥയ്ക്കു പുതിയപമേയങ്ങള്‍ രൂപപ്പെടുത്തി. ബ്ുദ്ധിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ബഷീറിനുണ്ടായിരുന്നു. വ്യകഷങ്ങള്‍ എന്ന കഥയിലത്‌ ചിത്രീകരിക്കുന്നുണ്ട്‌. “മനുഷ്യര്‍ വൃക്ഷങ്ങളെയും ആരാധിക്കുന്നു. ഇതു ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്‌. ശാക്യമുനി എന്ന സിദ്ധാര്‍ത്ഥന്‍ ബുദ്ധഭഗവാനായതു മരച്ചുവട്ടില്‍ വെച്ചാണല്ലോ. ധ്യാനിച്ചു ഗയാനിച്ചു അദ്ദേഹത്തിനു ഒടുവില്‍ വെളിച്ചം കിട്ടി. ബുദ്ധമതം എങ്ങും പരന്നു. ക്ഷേത്രങ്ങളായി. ബുദ്ധഭഗവാന്‍ ദൈവവുമായി. ബുദ്ധന്‍ ശരണം ഗച്ഛാമി!.”* മത്സ്യാവതാരം, ആമ, പന്നി, നരസിംഹം, ദശാവതാരകഥ എന്നിവയെല്ലാം മമ്രത്തികപ്പുച്‌ എന്ന കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ശ്രീബുദ്ധന്റെ പരാ 128 മര്‍ശത്തോടൊപ്പം ദലയിലാമ ബുദ്ധന്റെ അവതാരമെന്ന വിശ്വാസവും കഥയില്‍ ചിശ്രീകരിച്ചിട്ടുണ്ട്‌. ബുദ്ധമതം മാത്രമല്ല, (്രിസ്ത്യൃന്‍ മതചിന്തകളും ബഷീ റിന്റെ കഥാലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട. മമത്തികച്ചുച്യില്‍, ആദിയില്‍ ഏദന്‍ തോട്ടത്തില്‍ ആദംമാ്തമേ ഉണ്ടായിരുന്നുളളു എന്ന കാര്യവും ബൈബി ളില്‍ സ്വര്‍ണ്ണനിര്‍മ്മിത കാളക്കുട്ടിയെ ദൈവമാക്കി ആരാധിച്ചിരുന്ന കാര്യവും സൂചിപ്പിക്കുന്നുണ്ട. ബഷീറിന്‌ ഒരു മതവും അന്യമല്ല എന്നതിനു വലിയ തെളി വാണ്‌ ഈ കഥകള്‍. മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളെക്കുറിച്ചുള്ള അറിവ്‌ തന്റെ കാലദേശഭേദമില്ലാത്ത സഞ്ചാരത്തില്‍നിന്നാണ്‌ ബഷീര്‍ നേടി യെടുത്തത്‌. രാജഭക്തി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ സവിശേഷത ബഷീ റിന്റെ ആനച്ചുട എന്ന കഥയില്‍ ചിത്രീകരിക്കുന്നുണ്ട്‌. കേരളത്തില്‍ വിഭജിച്ചു ഭരിക്കുക എന്ന നയം പ്രാവര്‍ത്തികമാക്കിയത്‌ നര്‍മ്മം കലര്‍ത്തി ഈ ക്ഥാഭാ ഗത്ത്‌ പറയുന്നുണ്ട്‌. “അന്ന്‌ രാജഭക്തി എന്ന ഒരിനമുണ്ട്‌. രാജാവാണ്‌ രാജ്യം ഭരിക്കുന്നത്‌. പൊന്നു തമ്പുരാന്‍. തിരുവതാംകൂര്‍ മഹാരാജാവ്‌. കൊച്ചി മഹാ രാജാവ്‌. മലബാര്‍ എന്നു കേട്ടിട്ടുണ്ടോ, എന്തോ! അന്ന്‌ കേരളം ഇല്ല. തിരുവ താംകൂര്‍, കൊച്ചി, മലബാര്‍. മലബാറിനെ ദുരെ എങ്ങാണ്ടോ കടലിലുള്ള ഇംഗൃണ്ട എന്ന ദവിപിലെ രാജാവും ഇന്ത്യയുടെ ച്കവര്‍ത്തിയുമായ ഏതോ ഒരു പൊന്നു തമ്പുരാന്റെ പ്രതിനിധിയായ ഗവര്‍ണ്ണറോ മറ്റോ ഭരിക്കുന്നു. ഈ വിവരങ്ങ ളൊന്നും അന്നെനിക്കറിഞ്ഞു കുടാ. ആകെക്കുടി രാജഭക്തി വേണമെന്നെനി ക്കറിയാം... രാജഭക്തിഗാനമായ വഞ്ചീശമംഗളം എല്ലാവരും എണീറ്റു നിന്നു തൊഴുകൈയോടെ പാടിട്ടാണു സ്ക്കൂളുകളിലെല്ലാം ക്ലാസ്റുകള്‍ തുടങ്ങിയിരു 129 ന്നത്‌." ഇന്ന്‌ അപ്രതൃക്ഷമായ രാജ്യഭക്തിയെക്കുറിച്ചും ബഷീറിന്‌ അവഗാഹ്‌ മുണ്ടായിരുന്നുയെന്നതിനു തെളിവാണ്‌ ഈ കഥ. കൈവിലങ്ങ്‌ എന്ന ക്ഥ യില്‍ രാജ്യഭരണതെെക്കുറിച്ച്‌ ബഷീര്‍തന്നെ പറയുന്നതായി രേഖപ്പെടുത്തു ന്നുണ്ട്‌, കൊല്ലം കസ്ബാ പോലീസ്‌സ്റ്റേഷൻ ലോക്കപ്പില്‍ വെച്ച്‌ എഴുതിയ താണ്‌. രാജാവ്‌ ഭരിക്കുന്നു. രാജ്ൃഗ്ലോഹമാണ്‌ ചാര്‍ജ്ജ്‌. വര്‍ഷം 1941, 1942 എന്നും സുചിപ്പിക്കുന്നുണ്ട്‌. ഇപ്രകാരം രാജ്യദ്രോഹക്കുറ്റം നിലിന്നിരുന്ന ഒരു കാലഘട്ടം കഥാകൃത്തിനു അന്യമല്ല എന്നതിനു തെളിവാണ്‌ ഈ കഥ. മുസ്ലീം സമുദായത്തിന്റെ മാര്രമല്ല, താന്‍ ഇടപെടുന്ന ഓരോ മതങ്ങളു ടെയും ഉളളറകളെ വ്യവച്ചഛേദിച്ചറിഞ്ഞുകൊണ്ട്‌ അവയ്ക്കു കഥാലോകത്തു ഇടം നല്കിയ വൈക്കം മുഹമ്മര്‍ ബഷിര്‍, ഖുര്‍ആന്‍ തത്ത്വങ്ങളും ഉദ്ധരണികളും കാഴ്ച്പ്പാടുകളുംകൊണ്ട്‌ തന്റെ കഥാലോകത്തെ ആകര്‍ഷണിീയമാക്കുന്നുണ്ട്‌. ഹൈനദവസന്യാസവും സൂഫിസവും ബുദ്ധമതതത്ത്വങ്ങളും ഇസ്ലാം ദര്‍ശന ങ്ങള്‍ക്കൊപ്പം ബഷിറില്‍ സ്വാധിനം ചെലുത്തിയിട്ടുള്ളതായി അദ്ദേഹത്തിന്റെ അനുഭവക്കുറിച്ചുകളില്‍നിന്നും മനസ്സിലാക്കാം. അത്‌ അദ്ദേഹത്തിന്റെ സാഹി തൃയത്തെ മാത്രമല്ല, ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട. എല്ലാ മതങ്ങളിലെയും നന്മകളാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. അത്‌ ജീവിതവീക്ഷണത്തില്‍ വളരെ യധികം സ്വാധിനം ചെലുത്തുകയും ചെയ്തു. തിയകണ്ടാല്‍ പറയാന്‍ മടി ക്കാത്ത അദ്ദേഹം അവയെ ഹാസ്യരൂപേണ കഥയില്‍ ഉള്‍പ്പെടുത്തുകയും BD) ലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. അവിടെ ജാതിമതചിന്തകള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല ജാതിയേക്കാളുപരി മനുഷ്യനെ സ്നേഹിച്ചിരുന്ന വൃക്തിയാണ്‌ അദ്ദേഹം. വ്യക്തിയില്‍നിന്ന്‌ സമഷ്ടിയിലേ 130 ക്കുള്ള ദൂരത്ത ഇല്ലാതാക്കുന്നതാണ്‌ സാഹിതൃകാരന്റെ ധര്‍മ്മം. വ്യക്തിപര തയില്‍ നിന്ന്‌ സമുഹപരതയിലേക്കുള്ള നവോത്ഥാനമാണ്‌ സാഹിത്യകാരന്റെ ജിവിതം. ബഷീറിന്റെ ദര്‍ശനം ഇതിനെ സാധുകരിക്കുന്നു. കേവലസത്യങ്ങ ളായികണ്ട കാര്യങ്ങള്‍ക്കപ്പുറത്തേക്ക്‌ തന്റെ ലോകത്തെ വികസിപ്പിക്കാന്‍ ബഷീ റിനു സാദിച്ചു. മാനവികതയുടെ ശുദ്ധി എന്താണെന്ന്‌ ഒമു മനുഷ്യന്‍, തേന്മാ വ, ഭുമിയുട അവകാശികള്‍, ജന്മദിനം തുടങ്ങിയ കഥകളിലൂടെ ബഷീര്‍ കാണിച്ചുതന്നു. തന്റെ അനുഭവ്രപപഞ്ചത്തിലുടെ കടന്നുവരുന്ന ജിവിതചിന്ത കളുടെ വ്യത്യസ്തതയാണ്‌ ബഷീര്‍, കഥകളില്‍ ആവിഷ്കരിച്ചിട്ടുളളത്‌. 2,4 കഥകളിലെ രാഷ്ട്രീയാംശങ്ങള്‍ സ്വാതന്ത്രസമരാനുഭവങ്ങളും സഞ്ചാരം രൂപപ്പെടുത്തിയ ജീവിതാനുഭ വങ്ങളുമാണ്‌ ബഷിറിന്റെ കഥകളുടെ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിലക്കുന്നത്‌. എല്ലാ അനുഭവങ്ങളും ബഷിറിലെ മനുഷ്യത്വത്തിനെയാണ്‌ വെളിപ്പെടുത്തുന്ന ത്‌. പ്രപഞ്ചവും അതിലെ സകുലജിവജാലങ്ങളും മനുഷ്യനോളം പ്രാധാന്യ മര്‍ഹിക്കുന്നതാണെന്ന്‌ തന്റെ കഥകളിലൂടെ ഉറപ്പിക്കുന്ന ബഷീറിന്റെ കഥക ളുടെ രാഷ്ട്രിയം സാര്‍വ്വലാകീകമാണ്‌. 32ാ5ല്‍ വൈക്കം സത്യാഗ്രഹികളെ സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിയെ നേരില്‍ക്കാണുകയും സ്പര്‍ശിക്കുകയും ചെയ്തത്‌ ബഷിറിന്റെ ജീവിതത്തിലെ രാഷ്ട്രിയാനുഭവത്തിനു ്രാരംഭമായിത്തീര്‍ന്നുവെന്നു കരുതാം. സ്വാത ന്തൃസമരാവേശവും ഗാന്ധിജിയുടെ സ്വാധിനവും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. മരിച്ചുപോവുകയാണെങ്കില്‍ ഖദറില്‍ പൊതിഞ്ഞുതന്തെ അടക്കം ചെയ്യണമെന്്‌്‌ ഉമ്മയോട്‌ പറഞ്ഞേല്പിക്കാന്‍ പോന്ന ആത്മാര്‍ത്ഥമായ ആദരം 131 ബഖദറിനോടും ഗാന്ധിയന്‍ ആദര്‍ശങ്ങളോടും ബഷിറിനുണ്ടായിരുന്നു. ഗാന്ധിജി നമ്മുടെ പട്ടിണി തീര്‍ക്കുമോ എന്നന്വേഷിച്ചു ഉമ്മയോട്‌ ഇന്ത്യ സ്വതന്ത്മാ യാല്‍ പട്ടിണിയുണ്ടാവുകയില്ല എന്ന മറുപടി നല്കിയ ബഷീറിനു രാഷ്ട ത്തെക്കുറ്ച്ചും സ്വാതന്ത്രത്തെക്കുറിച്ചും വ്യക്തമായ സ്വപ്നങ്ങളാണുണ്ടായി രുന്നത്‌. “പണ്ട്‌ നമ്മുടെ മാതൃഭുമിയായ ഇന്ത്യ ഒരു അടിമരാജ്യമായിരുന്നു. എങ്ങാണ്ടോ ഉള്ള ്രിട്ടിഷ്‌ ഗവണ്‍മെന്റും ഇവിടെത്തന്നെയുണ്ടായിരുന്ന കുറെ നാട്ടുരാജാക്കന്മാരുമായിരുന്നു ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍. ബ്രിട്ടിഷ്‌ ഒഴിഞ്ഞു പോകുക! ഇന്ത സ്വതന്രയാവണം. ഇന്ത്യ ഇന്ത്യക്കാരാല്‍ ഭരിക്കപ്പെ ടണം. മഹാത്മാഗാന്ധി, ജവഹര്‍ലല്‍ നെഹ്‌റു, മനലാനാ അബ്ദുള്‍ കലാം ആസാദ്‌ - എന്നു വേണ്ട അനേകും ഇന്ത്യന്‍ സേനാനികളുണ്ടായി..." എന്നി ങ്ങനെ ഇന്ത്യയുടെ ഭുതകാലസന്വാതന്ത്യാഭിവാഞ്ഛയുടെ ചിത്രീകരണം വത്സ രാജനില്‍ കാണാം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്രസമരപത്പാടികള്‍ ബഷീറിനെ ആകര്‍ഷിച്ചു. തീക്ഷണതയതോടെ ഉപ്പുസത്യാഗ്രഹം നടന്നുകൊണ്ടി രുന്ന കോഴിക്കോഒടുത്തിയ ബഷിര്‍, പരിചയക്കാരനും കോണ്‍ഗ്രസ്തുകാരനു മായ സെയ്തുമുഹമ്മദ്‌ ബെല്ലാരിജയിലില്‍ തടവിലാണെന്നറിഞ്ഞ്‌ തളര്‍ന്നു പായി. പരിചയക്കാരാരും ഇല്ലാതെ ഭക്ഷണം കഴിക്കാതെ പ്രത്രമാപ്പീസിന്റെ കോലായില്‍ തളര്‍ന്നു കിടന്ന ബഷിറിന്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ തണലാ യിമാറി. അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായി ആയി മാറിയ ബഷീറിനു സ്വാത്ര്ത്രസമരത്തില്‍ പങ്കെടുക്കാന്‍ ധൃതിയായി. കോണ്‍ഗ്രസ്ററ്‌ ആപ്പിസിലെ ഭഗത്സിങിന്റെ ചിശ്രം കണ്ട ബഷീര്‍ ഭഗത്സിങിന്റെ ആരാധകനായി മാറി. ഉപ്പു 132 കുറുക്കാനായി പുറപ്പെട്ട ബഷീറിനെയും കുട്ടുകാരെയും അറസ്റ്റുചെയ്ത്‌ പതി ന്നാലു ദിവസത്ക്കു റിമാന്റു ചെയ്തു. വിചാരണ കഴിഞ്ഞു മൂന്നുമാസം കഠരിനതടവിനു ശിക്ഷിച്ചു കണ്ണൂര്‍ സെന്‍്രല്‍ ജയിലിലേക്കു മാറ്റി. നിന്പാര്‍ത്ഥരും ത്യാഗസന്നദ്ധരുമായ നേതാക്കന്മാരെ അടുത്തറിയാനും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുംവന്ന സ്വാതന്ത്രഭടന്മാരുമായി അടുത്തി ടപഴകാനും ജയില്‍ജിവിതം ബഷീറിനു അവസരം നല്കി. ജയിലിലെ പല അതിക്രമങ്ങളും നേരിട്ടുകണ്ടു. 1831 മാര്‍ച്ച്‌ 31ന്‌ ഭഗത്സിങിനെ തൂക്കിക്കൊന്ന വാര്‍ത്ത, അഹിംസാസ്ിദ്ധാന്തത്തില്‍ ബഷിറിനുണ്ടായിരുന്ന വിശ്വാസം ശീഥി ലമാകാന്‍ കാരണേമായി. ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ വകവച്ചുകൊടുക്കാന്‍ ബഷീര്‍ തയ്യാറായില്ല. അക്കാര്യത്തില്‍ ഗാന്ധിജിയുടെ അഭിപ്രായവുമായി പൊരു ത്തപ്പെടാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അത്രത്തോളം ഭീകരമായിരുന്നു വെളള ക്കാരുടെ പോലീസുഭരണം. ഭഗത്സിങിന്റെ അഭി(പ്പായത്തിനാണ്‌ അദ്ദേഹം മുന്‍തൂക്കം കല്പിച്ചത്‌. ആ ചിന്താഗതി അദ്ദേഹത്തെ കമ്മ്യുണിസ്റ്റ ആദര്‍ശങ്ങ ളോടു കൂടുതല്‍ അടുപ്പിച്ചു. അവിടെയും വളരെക്കാലം അദ്ദേഹം ഉറച്ചുനിന്ന ലു. മനുഷ്യനും സര്‍വ്വുജിവജാലങ്ങള്‍ക്കും തുല്യ്രാധാന്യം ഈ ഭൂമിയിലുണ്ട്‌ എന്ന തത്ത്വചിന്തയുമായി സാഹിതൃരചനയിലേര്‍പ്പെട്ട തന്റെ ജീവിതദര്‍ശനം പൂര്‍ത്തിയാക്കാനാണു ബഷീര്‍ ഉദ്യമിച്ചത്‌. അഴിമതി, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, കൊളള തുടങ്ങിയ അനാ ശാസ്ധ്യപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്റെ നിലനില്‍പിനു ഹാനികരമാണെന്നു ബഷീര്‍ തന്റെ കഥകളിലൂടെ ചുണ്ടിക്കാട്ടുന്നുണ്ട്‌. കമ്മ്യുണിസ്റ്‌ ദ്ധെല്‍, പോല? 133 ന്ധുകാരള്&റ മകള്‍ തുടങ്ങിയ കഥകളിലൂടെ ഒളിവില്‍ കമ്മ്യുണിസ്റ്റുനേതാക്കള്‍ നടത്തിയ സമര്രചരണങ്ങളെപ്പറ്റി ബഷീര്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ധ്വന്യാ ത്മകങ്ങളാണ്‌. കമ്മ്യുണിസ്റ്റനേതാക്കളുടെ കഷ്ടപ്പാടുകളും അതിനിടയ്ക്കു തെളി ഞ്ഞുയരുന്ന മനുഷ്ൃത്വത്തിന്റെ സ്ഫുരണങ്ങളും ആ കഥകളില്‍ തെളിഞ്ഞു കാണാം. കമ്മ്യുണിസ്റ്‌ ര്ഥല്‍ എന്ന കഥയില്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ അവര്‍കള്‍ രാജ്യം അടക്കി ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തെക്കുറിച്ചും സ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ സംഘടന സമരം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും പരാ മര്‍ശിക്കുന്നുണ്ട. സോഷ്ൃയലിസ്റ്പാര്‍ട്ടി കമ്മ്യൂണിസ്ത്റപാര്‍ട്ടിയായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണെന്നു തോന്നുന്നുവെന്ന ബഷിര്‍ അഭിരപായം രാഷ്ട്രീയസ്ഥിതിഗതികള്‍ വൂക്തമാക്കുന്നതാണ്‌. കമ്മ്യൂണിസ്റ്റ്‌ മ്രന്തി സഭയിലെ മന്തിയായ കെ.സി.ജോര്‍ജ്ജ്‌ എം.എ.എല്‍.എല്‍.ബി., ടി.വി.തോമസ്‌ എന്നി വരെപ്പറ്റി കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്‌. പോലി്‌സ്ധുകാരമ്്‌ മകള്‍ എന്ന കഥ യില്‍, ജയില്‍ അനുഭവം വിവരിച്ചിടുണ്ട. “...കുറേ മണിക്കുര്‍ അടി ഇടി ചസഡിട് തെറ. കൂട്ടുകാരുടെ പേരുകള്‍ ആവശ്യപ്പെട്ടു. പറയാതിരുന്നപ്പോള്‍ നഖങ്ങ ളുടെ അടിയിലെ പച്ച മാംസത്തില്‍ വലിയ മൊട്ടുസൂചികള്‍ കുറെ തറച്ചു കയറ്റി, വെള്ളം ചോദിച്ചപ്പോള്‍ തന്ന മൂത്രം കുടിക്കാഞ്ഞതു കാരണം മൊട്ടു സൂചികള്‍ പിന്നെയും കുറേ തറച്ചുകയറ്റി. അവസാനം ബോധം കെട്ടുവീഴുമ ല്ലോ.” ക്രുരമായ ശിക്ഷണനടപടികളിലുടെ സ്വാതന്ത്രസമരസേനാനികളളെ തളര്‍ത്താനുള്ള അക്കാലഘട്ടത്തിലെ യത്നങ്ങളാണ്‌ മേല്‍വിവരിച്ചത്‌. ഏങ്കിലും സ്വാതത്രൂത്തിനുവേണ്ടിയുള്ള തീക്ഷണതയാല്‍ സമരസേനാനികള്‍ ജ്ചലിക്കു 134 കയാണ്‌ ഉണ്ടായത്‌. സ്ഥലത്ത ്രധാനദിവ്യന, വിശ്വവിഖ്യാതമായ മുക്ക്‌, അമ്മ, ചത്തു നേതാ ക്കന്മാര ആവശ്യമുണ്ട്‌, മകവിലങ്ങ്‌ തുടങ്ങിയ കഥകളിലും രാഷ്്രീയത്തിന്റെ പ്രതിഫലനം കാണാം. മ൭കവിലങ്ങും വിശ്വവിഖ്യാതമായ മുക്കും രാഷ്ട്രീയ ത്തീന്റെ അതിപ്രസരംകൊണ്ട്‌ സര്‍ക്കാരിനു തലവേദന ഉണ്ടാക്കുന്നു. രാഷ്രരീ യപരിഹാസം നിറഞ്ഞുനില്ക്കുന്ന കഥയാണ്‌ സ്ഥലത്ത ച്രധാനദിവ്യന്‍. നിസ്സാ രമായ ജീവിതസംഭവങ്ങളിലും രാഷ്ട്രീയം ഇടപെടുന്നുവെന്നു സൂചിപ്പിക്കുന്ന കഥയാണ്‌ വിശ്വവിഖ്യാതമായ മുക്ക്‌. രാഷ്ട്രീയത്തിന്റെ അതിദ്രസരം ജീവി തത്തെ തളര്‍ത്തുന്നു എന്നതിനു ഉദാഹരണമാണ്‌ ചത്മു നേതാക്കന്മാമര ആവ ശ്യമുണ്ട്‌ എന്ന കഥ. രാജ്യനന്മയ്ക്കായി മുദ്രാവാക്യം മുഴക്കുന്ന ഇന്നത്തെ നേതാക്കന്മാരുടെ കപടതകളിലേക്കും, മുന്‍കാലങ്ങളില്‍ സാധാരണക്കാരോ ടൊപ്പം അദ്ധാനിക്കുന്ന നേതാക്കന്മാരുടെ ജീവിതചരിത്രത്തിലേക്കും ഈ കഥ വിരല്‍ ചൂണ്ടുന്നുണ്ട്‌. രാഷ്രര്ീയനേതാക്കളായ പത്തുപേരെ പിടിച്ചു തല്ലിക്കൊന്ന്‌ പുട്ടുചാരമാക്കി ആ ചാരം പൂശി ന്യത്തം ചെയ്യണമെന്നു പറയുന്നതിലുടെ അക്കൂട്ടരോടുള്ള അവഗണന വ്യക്തമാക്കുന്നു. യഥാര്‍ത്ഥ ഗാന്ധിഭക്തനെ മാറ്റി നിര്‍ത്തിക്കൊണ്ട്‌ ഒരു പുത്തന്‍ കോണ്‍ഗ്രസ്സുകാരന്‍, കരിഞ്ചന്തയിലൂടെ സമ്പാ ദിച്ച പണം ഉപയോഗിച്ച്‌ മഹാത്മഗാന്ധി വിശ്രമിച്ച സ്ഥലത്ത്‌ മാര്‍ബിള്‍ പതി മയുണ്ടാക്കി നേതാവായ കഥയാണ്‌ കകൈവ്ിലങ്ങ്‌. അതില്‍ ഗാന്ധിഭക്തനായ യഥാര്‍ത്ഥ കോണ്‍ഗ്രസ്റുകാരനെ കളളക്കേസില്‍ കുടുക്കി കൈവിലങ്ങു വയ്പിച്ചു ജയിലിലാക്കുകയും ചെയ്തു. സതൃസന്ധരായ രാഷ്ട്രിയനേതാ ക്കള്‍ക്ക്‌ അന്നും ഇന്നും നിലനില്പില്ല എന്ന യാഥാര്‍ത്ഥ്യമാണ്‌ ബഷീര്‍ ഈ 135 കഥകളിലുടെ ചുണ്ടിക്കാണിക്കുന്നത്‌. രു ഭഗവത്ഗീതയും കുറെ മുലകളും എന്ന കഥയില്‍ ഭഗവത്ഗീതയെ ക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബഷീര്‍ കമ്മ്യൂണിസ്സു പാര്‍ട്ടിയെപ്പറ്റി സൂചിപ്പിക്കു ന്നുണ്ട്‌. മംഗളോദയത്തിന്റേത്‌ ഒരു ചോപ്പന്‍ ഭഗവത്ഗീതയാകുന്നു. എല്ലാവരും വായിച്ചു കമ്മ്യൂണിസ്റ്റാകുവിനെന്നും കഥാസന്ദര്‍ഭത്തില്‍ പറയുന്നുണ്ട്‌. ചില പ്രങ്ങളും മാസികകളും ചില ്രത്യേകരാഷ്ട്രീയകക്ഷികളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊളളുന്ന നടപടികള്‍ എക്കാലവും നിലനി ന്നീരുന്നതു തന്നെയാണല്ലോ. അതേക്കുറിച്ചുള്ള പരാമര്‍ശമാണ്‌ മംഗളോദയ തെൌെക്കുറിച്ച്‌ ബഷീര്‍ നടത്തിയത്‌. നദുതൊന്തു നാക്കുകള്‍ എന്ന കഥയില്‍ ബഷിര്‍ കുടുംബം കഥാപാത്ര ങ്ങളായി പ്രതൃക്ഷപ്പെടുന്നുണ്ട്‌. അവരുടെ സംഭാഷണത്തിനിടയില്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ട. നീ കമ്മ്യൂണിസ്റ്റാണല്ലേയെന്ന്‌ ബഷീര്‍ ഭാര്യയോടു ചോദി ക്കുന്നുണ്ട്‌. താന്‍ കമ്മ്യുണിസ്റ്റല്ലയെന്നും ഒന്നാംനമ്പരു കോണ്‍ഗ്രസ്സാണ്‌ എന്നും ഭാര്യ പറയുന്നുണ്ട്‌. ഓരോരുത്തരുടെയും പാര്‍ട്ടി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം അവരവര്‍ക്കു തന്നെയായിരുന്നു എന്ന്‌ ഈ കഥ വ്യക്തമാക്കുന്നു ണ്ട. ആ കാലഘടുത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഒരേ ഒരു കോണ്‍ഗ്രസ്സും ഒരേ ഒരു കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എണ്ണി യാലൊടുങ്ങാത്തവിധം ഉപവിഭാഗങ്ങളായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ബഷീറിന്റെ ൭ടഗര്‍ എന്ന കഥയില്‍ വ്യത്യസ്തമായ രാഷ്ട്രീയം (പക ടമാണ്‌. സര്‍ക്കാരിനോടും പോലീസിനോടും ജയില്‍പ്പുള്ളികള്‍ക്കുള്ള മനോ ഭാവത്തെ ഏറ്റവും കലാപരമായി ആവിഷകരിക്കുന്ന ശക്തിമത്തായ ഒരു കഥ 136 യാണ്‌ കമടഗര്‍. ഇന്‍സ്പെകടറുടെ വാത്സല്യഭാജനമായി, അദ്ദേഹത്തെ പ്പാലെത്തന്നെ ജയില്‍പ്പുളളികള്‍ക്കുള്ള ആഹാരത്തില്‍നിന്നു പങ്കുപറ്റി സ്ററേഷ നില്‍ കഴിഞ്ഞുകുടുന്ന ഒരു നായയാണ്‌ ടൈഗര്‍. അടിയേറ്റ കുറ്റവാളികളുടെ ശരീരത്തില്‍ നിന്നൊഴുകുന്ന ചോര നക്കിക്കുടിച്ചു അവന്‍ കൊഴുത്തുവന്നു. ജയില്‍ പുള്ളികള്‍ക്ക്‌ ആ നയേയോട്‌ അടങ്ങാത്ത അമര്‍ഷമാണ്‌. ബന്ധുക്കള്‍ കൊണ്ടുവന്ന ചോറു വിളമ്പിക്കൊണ്ടിരിക്കെ വാതില്ക്കലെത്തിയ നായയെ കുറ്റ വാളികളിലൊരുവന്‍ ചവിട്ടിയോടിച്ചു. ഇന്‍സ്പെകടര്‍ പാഞ്ഞെത്തി. ഇരുപത്തി രണ്ടുപേരുടെ ആര്‍ത്തി പെരുത്ത കണ്ണുകള്‍ നോക്കിയിരിക്കെ വിളമ്പി വെച്ച ചോറ്‌ ഇലയോടെ വലിച്ചെറിയപ്പെട്ടു. നായയെ ചവിട്ടിയവന്റെ കാല്‍ അഴികള്‍ക്കി ടയിലുടെ വെളിയിലേക്കു വലിച്ചു ചോരയൊഴുകും വരെ പ്രഹരിച്ചു. കാല്‍വെ ളയില്‍ നിന്നും ഒലിച്ച ചോര ടൈഗര്‍ നക്കിത്തുവര്‍ത്തി. ജയില്‍പുളളികളെ പുഷണം ചെയ്യുന്ന ഇന്‍സ്പെകടറുടെയും പോലീസിന്റെ സഹായത്തോടെ നാട്ടുകാരെ മര്‍ദ്ദിച്ച്‌ ചൂഷണം ചെയ്തു വാഴുന്ന അധികാരി വര്‍ഗ്ഗത്തിന്റെയും പതികമാണ്‌ മടഗര്‍ എന്നു പറയാം. അധികാരത്തിന്റെ നിഷ്ഠുരചെയ്തിക ളിലെ സഹായകനായി ടൈഗര്‍ വര്‍ത്തിക്കുന്നു, അധികാരത്തിനെ പിന്താങ്ങു ന്നവര്‍ അധികാരത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. അവര്‍, പീഡിതരെ അധികാരികളേക്കാള്‍ പീഡിപ്പിക്കുന്നു എന്ന രാഷ്രരീയനോട്ടം ഈ കഥയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. ശ്രശസേനാനികള്‍ശ്‌ എന്ന കൃതിയില്‍, ഒരു സമരസേനാനി അനാഭവി ക്കണ്ടിവരുന്ന മര്‍ദ്ദനങ്ങള്‍ ചിത്രികരിച്ചിട്ടുണ്ട. കോഴിക്കോട്ടെ തെരുവിലിട്ട ഭാരതിയരായ പോലീസുകാര്‍ തോക്കിന്റെ പാത്തികൊണ്ട്‌ നെഞ്ചത്ത്‌ കുത്തി 137 അവശനാക്കുകയും സ്വാതന്ത്രപതാക പിടിച്ചുവാങ്ങി, വലിച്ചിഴച്ച്‌ കൊണ്ടു പോയി പോലിസ്ററ്സ്റ്റേഷനിലിട്ട ഇടിച്ചും കുത്തിയും ചവുട്ടിയും ബോധം കെടു ത്തുകയും ചെയ്തു. അതേ കൃതിയില്‍ത്തന്നെ, സ്വാതന്ത്രൂസമര്രരവര്‍ത്തന ത്തിന്റെ ഫലമായി ലഭിച്ച അംഗീകാരങ്ങളും സ്മരിക്കപ്പെടുന്നുണ്ട. സ്വാതന്ത്യ സമരസേനാനികള്‍ക്ക്‌ ശ്രീമതി ഇന്ദിരാഗാന്ധി താശൃപത്രങ്ങള്‍ കൊടുത്തു. മാസം തോറും ഒരു ക്ലിപ്തസംഖ്യ രാഷ്രീയപെന്‍ഷന്‍ അനുവദിച്ചു. ദുരിതമനുഭവി ക്കുന്ന ലക്ഷക്കണക്കിന്‌ സമരസേനാനികള്‍ക്ക്‌ ഒരു വലീയ അനുഗ്രഹമായി എന്നും പറഞ്ഞു വെയ്ക്കുന്നുണ്ട്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എഴുതപ്പെട്ടതാണെങ്കിലും ബഷിീര്‍ കഥകളിലെ ഈ അംശങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നതാണ്‌. വ്യക്്ങ്ങള്‍ എന്ന കഥയില്‍ ഇന്നു നിലവിലിരിക്കുന്ന രാഷ്ര്രീയത്തിന്റെ നേര്‍ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആവിഷ്കരിക്കുന്നുണ്ട്‌. പതയ യശാസ്ത്രങ്ങള്‍ അതും ഒട്ടനവധി. രാഷ്ര്രീയപാര്‍ട്ടികള്‍ മണ്ണിത്തൊളളായിരം! നിതൃമായ തൊഴിലാളി, മുതലാളി, കര്‍ഷകുതൊഴിലില്ലായ്മ സമരങ്ങള്‍! ഇതൊക്കെ വേണ്ടെന്നു പറയാന്‍ ഒക്കുമോഴ്‌ ൭ ഇന്നത്തെ രാഷ്ര്രീയപാര്‍ട്ടിക ളുടെ ഉപവിഭാഗങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവിധം വരര്‍ദ്ധിച്ചുകൊണ്ടിരിക്കുക യാണ്‌. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒരു ചിത്രം കാല്‍്പാട്‌ എന്ന കഥയില്‍ കാണാം. പതിനെട്ടാമത്തെ വയസ്സുമുതല്‍ ആരംഭിച്ച രാഷ്ര്രീയപവര്‍ത്തനങ്ങള്‍. പോലീസിന്റെ തല്ലു ധാരാളം കൊള്ളുകയും പട്ടിണി കിടക്കുകയും ചെയ്തു. പരിണിതഫലമായി ആ മഹാന്‍ തൊഴിലാളികളുടെയും കര്‍ഷകന്റെയും ബുദ്ധി ജീവികളുടെയും എന്നു വേണ്ട, ജനങ്ങളുടെ സുഖത്തിനും സമാധാനത്തിനു 138 മായി രാപകല്‍ അദ്ധാനിക്കുന്ന ഏറ്റവും പുരോഗമനപരമായ ഒരു രാഷ്ട്രീയ സംഘടനയുടെ പ്രസിഡണ്ടാണ്‌ എന്നുകൂടി കഥയില്‍ അടയാളപ്പെടുത്തുന്നു ണ്ട്‌. സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയുളള (്പവര്‍ത്തനങ്ങളായി രാഷ്ട്രീയം മാറിയിരിക്കുന്നു എന്നുളളത്‌ ഇന്നത്തെ ലോകത്തിനു കഥാകൃത്ത്‌ നല്കുന്ന ഒരു മുന്നറിയിപ്പ തന്നെയാണ്‌. മാത്തികച്ചുച്ചയില്‍ കുടില്‍വ്യവസായം പോലെ പെരുകുന്ന രാഷ്റ്രീയ്രുപ്പുകളെ പരാമര്‍ശിക്കുന്നുണ്ട്‌. നാടു മുഴുവനും പണിയില്ലാതെ നടക്കുന്ന നേതാക്കന്മാര്‍ എവിടെയാണ്‌ കൊടികുത്താന്‍ സാക രൃമെന്നു തിരക്കി പരക്കം പാഞ്ഞുനടക്കുന്നു എന്നിങ്ങനെ ഹാസ്ധയത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നുണ്ട. കൂറുമാറി സ്വന്തം സ്ഥാനം സ്ഥാപിച്ചെടുക്കാന്‍ വ്യഗതപുണ്ടു നടക്കുന്ന രാഷ്ര്രീയനേതാക്കന്മാരെ ബഷീര്‍ ഈ കഥയിലൂടെ വിമര്‍ശിക്കുന്നു. (പതിമ ഏന്ന കഥയില്‍ സ്വാതന്ത്യ പ്പോരാളികളുടെ പരാമര്‍ശമുണ്ട്‌. സ്വതന്ത്രന്‍ഡ്യയുടെ ആദ്യത്തെ ്രധാന മന്തി ശ്രീജിത്‌ ജവഹര്‍ലാല്‍ നെഹ്്‌റുവിനെക്കുറിച്ചും കഥയില്‍ പറയുന്നുണ്ട്‌. എന്റെ വലതുകകെ എന്ന ക്ഥയില്‍ കണ്ണൂര്‍ ജയിലിലെ കഠിനതടവി അനുഭവി ക്കുന്നതിന്റെ സൂചനകള്‍ ഉണ്ട്‌. ഗാന്ധിജി ഏര്‍വാടാ ജയിലില്‍ കിടക്കുന്നതിനെ പറിയും ഇന്ത്യയുടെ വിഭജനതതപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്‌. ഇപ്രകാരം രാഷ്ര്രീ യത്തിന്റെ നിരവധി സുചനകളാല്‍ ബഷീറിന്റെ കഥകള്‍ സമ്പന്നമാണ്‌. അമ്മ എന്ന കഥയില്‍, ചരിത്രത്തിന്റെ ഭാഗമായിത്തിന്നേ ഉപ്പുസത്യാ്രഥഗഹത്തെക്കു റിച്ചു പരാമര്‍ശം ഉണ്ട്‌. “ഞാന്‍ വൈക്കം തലയോലപ്പറമ്പില്‍ നിന്ന്‌ നുറ്റിച്ചി ല്ലാനം മൈല്‍ ദുരെ കോഴിക്കോട്ടേക്ക്‌ ഉപ്പുസത്യാര്രഹത്തിനു പോയ കഥ. ഉപ്പുസത്യാഗ്രഹം! ഓര്‍മ്മിക്കുവാന്‍ കഴീയുമോ?്‌ “ എന്‍റ വലതുമമക എന്ന 139 കഥയില്‍, ഇന്ത്യ രണ്ടായി വെട്ടിമുറിക്കപ്പെട്ടതും പാക്കിസ്ഥാനുണ്ടായതും ബാക്കി ഇന്ത്യ സ്വതന്ത്യായതും ഗാന്ധിജിയെ വെടിവെച്ചുകൊന്നതുമായ കാര്യങ്ങള്‍ പ്തിപാദിച്ചിട്ടുണ്ട. അങ്ങനെ ബഷീറിന്റെ ജീവിതത്തിനുതന്നെ വഴിത്തിരിവായ സംഭവങ്ങളുടെ വിശദികരണം അദ്ദേഹത്തിന്റെ കഥകളില്‍ കാണാം. വഅരാജനില്‍, ബഷീര്‍ ജയില്‍പുളളിയായിരിക്കുമ്പോളുളള നമ്പറുകള്‍ പരാമര്‍ശിക്കുന്നുണ്ട്‌. കോഴിക്കോട്ടെ ഡിസ്ട്രിക ജയിലില്‍ 1930-948) ജയില്‍പ്പുള്ളി നന്പര്‍ 8962 ആണെന്നും കണ്ണുര്‍ സെ൯്രരല്‍ ജയിലില്‍ ജയില്‍പുളളി നമ്പര്‍ 60ളം 509% ആണ്‌ തിരുവന്തപുരം സെന്‍ട്രല്‍ ജയിലിലെ ജയില്‍പ്പുള്ളി നമ്പര്‍ എന്നും സുചിപ്പിച്ചിട്ടുണ്ട്‌. ഇ്പകാരം സ്രിട്ടിഷ്‌ അടിമത്ത ത്തില്‍ നിന്ന്‌ ഇന്ത്യ സ്വതന്ത്യാകുവാന്‍ നഹിച്ച ത്യാഗങ്ങളെക്കുറിച്ചും സ്വാത ന്തൃസമരസേനാനിയായ ബഷിര്‍ അനുഭവിച്ച ജയില്‍ ജീവിതത്തെക്കുറിച്ചും വത്സരാജന്ില്‍ പരാമര്‍ശിച്ചിതിക്കുന്നു. ബഷീറിന്റെ തന്നെ വാക്കുകളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം നമുക്കു തിരിച്ചറിയാം. “ഞാന്‍ കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതുകൊണ്ടു കോണ്‍ഗ്ര സാണെന്നു ധരിക്കരുതെ. ഞാന്‍ മനുഷൃപ്പാര്‍ട്ടിയാണ്‌. അവന്റെ നന്മയിലും ഉയര്‍ച്ചയിലും വിശ്വസിക്കുന്നു പാര്‍ട്ടി. മനുഷ്യന്റെ നന്മമാത്രം ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ രാഷ്്രീയത്തിന്റെ അടയാളങ്ങളാണ്‌ ആ കഥാലോകം. സത്യ ത്തിന്റെ ലോകത്തോടു സമരസപ്പെടുന്ന, നീതിയുടെ വഴിയിലൂടെ നീങ്ങുവാന്‍ ആഗ്രഹിക്കുന്ന, സമത്വത്തില്‍ വിശ്വസിക്കുന്ന, സ്വാതന്ത്രൃത്തിന്റെ ലോകം സ്വന്ത മാക്കുവാന്‍ സ്വയംതൃജിക്കുന്ന ബഷീര്‍, ഒരു മാതൃകാ രാഷ്ട്രീയത്തിന്റെ പോരാ ളിയാണ്‌. മുസ്ലീം എന്ന വട്ടത്തില്‍നിന്ന്‌ പുറത്തുകടക്കാനും സൂഫിസവും യാത്രാ 140 നുഭവങ്ങളും നല്കിയ കാഴ്ചകളിലുടെ പുതുമേഖലകളിലേക്ക്‌ സഞ്ചരിക്കാനും ബഷീറിനു സാധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സ്വാതന്ത്യസമരം, ദേശീയമുനേറ്റങ്ങ ളുടെ വിവിധധാരകള്‍, സാമുഹികപരിഷ്ക്കരണത്തിനു വേണ്ടിയുള്ള അടിസ്ഥാ നചിന്താപദ്ധതികള്‍ എന്നിവ ബഷീറിന്റെ വീക്ഷണത്തെ പരുവപ്പെടുത്തിയിട്ടു ണ്ടന്ന്‌ അദ്ദേഹത്തിന്റെ കഥകള്‍ തെളിയിക്കുന്നു. ബഷീര്‍ ഒരു മതത്തിന്റെയോ ഒരു രാഷ്്രീയപാര്‍ട്ടിയുടേയോ ഒരു കുടുംബത്തിന്റൈയോമാത്രം പ്രതിനിധിയ ല, പ്രപഞ്ചത്തെ സ്നേഹിക്കുന്ന എലാവരുടെയും പ്രാതിനിധ്യം അദ്ദേഹം വഹി CU au 9 ച്ചിരുന്നു. 141 ക്കുറിപ്പുകള്‍ 1 ആഷര്‍, ഇ. ആര്‍; പോള്‍ മണലില്‍ (എഡിറ്റര്‍; (1999) ബഷീര്‍ മലയാള ത്തിന്റെ സര്‍ഗ്ഗവിസ്മയം, ഡി.സി.ബുക്‌സ്‌, കോട്ടയം, പുറം.38. 2 മുഹമ്മദ്‌ ബഷീര്‍, വൈക്കം; (2012) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1 ഡി. സി. ബുക്‌സ്‌, കോട്ടയം, 0.100.903. 3 മുഹമ്മദ്‌ ബഷിര്‍, വൈക്കം; (2012) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1, ഡി. സി. ബുക്സ്‌, കോട്ടയം, പുറ൦.96. 4 മുഹമ്മദ്‌ ബഷിര്‍, വൈക്കം; (3012) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1, ഡി. സി. ബുക്സ്‌, കോട്ടയം, പുറം൦.406. ട അംബികാസുതന്‍, മാങ്ങാട്‌; (2668) മാതൃഭൂമി ആഴ്ചപതിപ്പ്‌, മാര്‍ച്ചു 23, ൮00.22. ട മുഹമ്മദ്‌ ബഷീര്‍, വൈക്കം; (2012) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1, ഡി. സി. ബുകസ്‌, കോട്ടയം, പുറ൦.1241. 7 സാനു, എം.കെ; (ദു ഏകാന്തവീഥിയിലെ അവധുതന്‍, ഡി.സി.ബു കസ്‌, കോട്ടയം, പ)റം.185. 8 രാജക്യൃഷ്ണന്‍, വി; (88൦) രോഗത്തിന്റെ പൂക്കള്‍, ഡി.സി.ബുക്‌സ്‌, കോട്ട We, afOo.229. 9 മുഹമ്മദ ബഷീര്‍, വൈക്കം; (2042) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 2, ഡി. സി. ബുകസ്‌, കോട്ടയം, പുറം.275. 0 മുഹമ്മദ്‌ ബഷീര്‍, വൈക്കം; (22) സമ്ധുര്‍ണ്ണകൃതികള്‍ വാല്യം 1% ഡി. സി. ബുകസ്‌, കോട്ടയം, പൂുറ൦.1680. 1 മുഹമ്മദ്‌ ബഷീര്‍, വൈക്കം; (202) സമ്വൂര്‍ണ്ണകൃതികള്‍ വാല്യം 2, ഡി. സി. ബുക്സ്‌, കോടുയം, പൂറം.1718. 142 :2 മുഹമ്മദ്‌ ബഷീര്‍, വൈക്കം; (2032) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1, ഡി. സി. ബുക്സ്‌, കോട്ടയം, പഫുറം.345. 3 മുഹമ്മദ്‌ ബഷിര്‍, വൈക്കം; (2012) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 2, ഡി. സി. ബുക്സ്‌, കോട്ടയം, പുറ൦.2175. 4 മുഹമ്മദ്‌ ബഷീര്‍, വൈക്കം; (2632) സമ്പൂര്‍ണ്ണകൃതികള്‍ വാല്യം 1 ഡി. സി. ബുകസ്‌, കോട്ടയം, പൂറം.301, 302. ട ജയകുമാര്‍, വിജയാലയം; (൯378) ബഷീറിന്റെ കഥാസാഹിത്യം, നാഷ ണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം, പൂറം.5%3. 143 അദ്ധ്യായം 3 agjo.Si. കഥകളിലെ സ്വത്വസ്വാധിനം 144 കൂടല്ലൂര്‍ ഗ്രാമത്തിന്‌ ഇന്ന്‌ അന്ദുംനിന്നു പോയികൊണ്ടിരിക്കുന്ന തറ വാടുകളുടെ ജീിവിതചിത്രികരണമാണ്‌ എം.ടി.വാസുദേവന്‍ നായരുടെ ക്ഥ കള്‍. ഇന്ന്‌ ആ കഥകള്‍ ആസ്പാദകലോകത്തിനു ഒരു നഷ്ടസംസ്കൃൃതിയുടെ ജീവിതസ്മരണകളായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമം തനിക്കു സമ്മാനിച്ച ജീവിതാനുഭവങ്ങളും ഗഗാമത്തില്‍നിന്നും നഗരത്തിലേക്കുള്ള പലായനം അനു ഭവവേദ്യമാക്കിയ പുതിയകാഴ്ചകളും അദ്ദേഹത്തിന്റെ കഥകള്‍ക്കു പ്രമേയമായി ഭവിച്ചു. തനിക്കു ജന്മംനല്കിയ നാടിന്റെയും; തന്റെ ജീവിതത്തെ സ്വാധീനിച്ചു, ഭുതകാലസ്മൃതികളില്‍ നിറഞ്ഞുനില്ക്കുന്ന തറവാടുകളുടെയും; കുടുംബം തനിക്കു സമ്മാനിച്ച ഉഷ്മളബന്ധങ്ങളുടെയും അവതരണമാണ്‌ എം.ടി.കഥഗ കള്‍. രാഷ്ര്രീയത്തിന്റെ സ്വാധീനമില്ലാത്ത ഒരു ഗ്രാമത്തിന്റെ പതിനിധിയെന്ന്‌ നിലയില്‍ മരുമക്കത്തായത്തറവാടുകളുടെ രാഷ്ട്രീയം തന്റെ കഥാലോകത്തി ലുടെ എംടി. ചിത്രികരിക്കുവാന്‍ ശ്രമിക്കുന്നു. 3.1 കഥയിലെ ഇടങ്ങള്‍ എം ടി. താന്‍ പിറന്ന നാടിന്റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട്‌ ക്ഥാലോകത്ത്‌ അടയാളമുദ്രകള്‍ പതിപ്പിച്ചവരില്‍ ്രധാനിയാണ്‌. മണ്ണാര്‍ക്കാ ട, സൈലന്റ്‌ വാലി മലനിരകളില്‍നിന്നും വരുന്ന തുതപ്പുഴയും ആനമലനികേ ളില്‍നിന്നും വരുന്ന ഭാരതപ്പുഴയും ഒരുമിച്ചുകുടുന്ന കുടല്‍ ഉനര്‍ ആണ്‌ എം.ടി. യുടെ കുടല്ലൂര്‍ ഗ്രാമം. കിഴക്കുംമുറി, തെക്കുംമുറി, പടിഞ്ഞാറുംമുറി, വടക്കും മുറി എന്നിങ്ങനെ അത്‌ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. അയല്‍പക്കങ്ങളി ലായി പന്നിയൂര്‍ മഹാക്ഷ്യേതവും തൃത്താല ശിവക്ഷ്യരേതവും മേഴത്തുരും 145 യജേഞശ്വരവും ആരിയപാടവും ചമ്മണിക്കാവും അക്കരെ കൊടിക്കുന്നത്തു ക്ഷതവും മുത്തശ്ലിയാര്‍കാവും നിലകൊളളുന്നു. ഈ ഒരു ഗ്രാമമാണ്‌ എം.ടി. യുടെ രചനകളുടെ അന്തബലമായി നിലകൊളളുന്നത്‌. ഇവിടുത്തെ പുഴ, തോട്‌, കുളങ്ങള്‍, കൃഷിനിലങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്‌ തന്റെ രചനകള്‍ക്ക്‌ എം.ടി. രൂപം കൊടുത്തിരിക്കുന്നത്‌. ചില കഥകളില്‍ ഈ ശഗാമത്തിനു പുറത്തേക്ക്‌ കഥയുടെ ഇതിവ്യത്തം വ്യാപിക്കുന്നുണ്ടെങ്കിലും ഗ്രാമം തേടിയുളള ഒരു തിരിച്ചുവരവും ആ കഥാപാത്രങ്ങള്‍ നടത്തുന്നുണ്ട്‌. ഈ ഗാമ ത്തിന്റെ ഓര്‍മ്മകള്‍ എം.ടി.യില്‍ എന്നും ഗ്ൃഹാതുരത്വമുണര്‍ത്തുന്നു. അദ്ദേഹ ത്തിന്റെ വാക്കുകളില്‍, “എന്റെ സാഹിത്യജീവിതത്തില്‍ മറ്റെന്തിനേക്കാളും ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ കുടല്ലൂരിനോടാണ്‌.... തുടര്‍ന്ന്‌ അദ്ദേഹം എഴുതുന്നു; എനിക്കു സുപരിചിതമായ ഗ്രാമമാണ്‌ എന്റെ ഭുരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലുടെ ഒഴുകുന്ന പൂഴ എന്റെ ജീവധമനിയാണ്‌. ഗ്രാമം ഏനിക്കു ശബ്ദ ങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. ്രാമത്തിലെന്നപോലെ മനുഷ്യ കൃതിയിലെ ഴൂതുഭേദങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു.” ' എം.ടി. തന്റെ മാടത്തു തെക്കെപ്പാട്ടു ഭവനത്തിന്റെ ചുറ്റുപാടുമുള്ള സ്ഥല സാഹചര്യങ്ങളെക്കുറിച്ചു കഥകളില്‍ വിവരിച്ചിട്ടുണ്ട്‌. മനോഹരമായ ഒരു കുന്നിന്റെ നെറുകയിലാണ്‌ മാടത്തു തെക്കെപ്പാട്ടു ഭവനം സ്ഥിതി ചെയ്യുന്നത്‌. ആ കുന്നിയ്മേൽ കയറി നോക്കിയാല്‍ അഗ്നിഹോത്രിയുടെ തൃത്താലയെയും യജേഞശ്വരത്തെയും തഴുകി വരുന്ന കുന്തിപ്പുഴയെയും അതിനെ ചേര്‍ത്തുപി ടിച്ചു പടിഞ്ഞാറോട്ടൊഴുകുന്ന നിളാനദിയുടെയും ദൃശ്യം മനോഹരമാണ്‌. ങകിഴക്കുഭാഗത്തു മലനിരകേള്‍ക്കിടയില്‍ നാറാണത്തു ്രാന്തന്‍ പാറയുരുട്ടിക്ക 146 യറ്റിയ രായിനൈല്ലൂര്‍മല. അതിന്റെ ഉച്ചിയില്‍ മുന്നു വന്‍മരങ്ങള്‍, ഞാവല്‍ൽക്കാ ടുകള്‍. പഴയതറവാടിന്റെ മഹിമ വിളിച്ചോതുന്ന തെച്ചിയും കണ്ണാന്തളിയും തുമ്പയും ഓണലഹരിയില്‍ പുൂത്തുനില്ക്കുന്നതു കാണാം. എലഞ്ഞിപ്പുവി ന്റെയും കരിയിലകളുടെയും മണം മുററിനില്ക്കുന്ന മരങ്ങളും ഉനഞ്ഞാല്‍ വള്ളി കളുംനിറഞ്ഞ പാമ്പിന്‍ കാവുകള്‍. വേനല്‍ക്കാലത്ത്‌ സജിവമാകുന്ന ഭാരത പുഴയുടെ മണല്‍പരപ്പ. അവയില്‍ രാത്രിയില്‍ (പതൃക്ഷപ്പെടാറുളള പൊട്ടിച്ചു ടുകള്‍. ഈ കഥാപാത്രങ്ങളും ്രകൂതിയും സങ്കല്പങ്ങളും എം.ടി.യുടെ കഥ യെഴുത്തിന്റെ നുതനമായ വഴികളിലൂടെയുള്ള പ്രയാണം സാദ്ധ്യമാക്കിത്തീര്‍ത്തു. വിത്തുകള്‍ എന്ന കഥയില്‍, കയ്യാലയ്ക്കപ്പുറത്ത്‌ ഉങ്ങുമരവും മുളളില വള്ളികളും പടര്‍ന്നുനില്ക്കുന്ന സര്‍പ്പക്കാവ്‌ ഇരുട്ടിന്റെ സഭ്കേതമായിരിക്കുക യാണ്‌. അതിന്റെ പിറകിലുടെ അല്പം കയറിപ്പോയാല്‍ ശ്മശാനമായി. തറവാ ട്ടിലെ പഴയതലമുറകള്‍ മുഴുവന്‍ അവിടെ വിശ്രമിക്കുന്നു. ഒറ്റപ്പെട്ട ഒരു കൊന്ന മരം മാത്രമാണ്‌ പറമ്പിലുളളത്‌. മീനക്കാലമാകുന്പോള്‍ അതില്‍ നിറയെ പൊന്‍നി റമുള്ള പുക്കള്‍ നിറയും. ഇപ്രകാരം ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത എം.ടി. കഥകളില്‍ കാണാം. ഒതു പിറന്നാളിന്‌ ഓര്‍മ്മയില്‍, ഉറുണ്യേന്‍ മാവിന്റെ ചുവട്ടിലേക്കു നടക്കുന്നതും ഉറുണ്യേന്‍ മാവിനോടുള്ള സ്നേഹവും ആദ രവുമെല്ലാം സൂചിപ്പിക്കുന്നുണ്ട. ആ കുറ്റന്‍ മാവിന്റെ ചുവട്ടിലെ പുല്ലാനിപ്പ ടര്‍പ്പുകള്‍ ഞങ്ങള്‍ വെട്ടിനിക്കി, ചവറെല്ലാം അടിച്ചുവ്യത്തിയാക്കി, ഒഴിവുകാ ലത്ത്‌ പകല്‍മുഴുവന്‍ അതിന്റെ ചുവട്ടില്‍ പോയിരിക്കുന്നതും കഥയില്‍ പറയു ന്നുണ്ട്‌. ഗ്രാമത്തിന്റെ സനന്ദര്യത്തോടൊപ്പം അമ്മാവന്റെ കുടുംബഭരണം കൂടി കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്‌. നിമ ഓര്‍മ്മയ്ക്ക്‌ എന്ന കഥയില്‍ ഗ്രാമത്തിന്റെ 147 അന്തരീക്ഷം ചിത്രീകരിക്കുന്നുണ്ട്‌. വയല്‍വരമ്പിലുടെ അച്ഛനും പിന്നില്‍ വലിയ പെട്ടികളും ചുമന്ന്‌ കുലിക്കാരും വരുന്നത്‌ മനോഹരമായ ഗ്രമേചിത്രമാണ്‌. ഇര്രകാരം എം.ടി.കഥകളിലെ കുടല്ലൂര്‍ ഗ്രാമം ആസ്വാദകരുടെ മനസ്സില്‍ ഗൃഹാ തുരതയുണര്‍ത്തിക്കൊണ്ട്‌ യഥാതഥഭംഗിയോടെ നിലകൊളളുന്നു. എം.ടി.യുടെ സാഹിതൃത്തിലെ നിളാനദി ഒരാവാസവ്യവസ്ഥയാണ്‌. തന്റെ ജിവിതയാത്രകളെയും പ്രതിയാ്രകളേയും എം.ടി. നിളാജിവിതത്തോടു ബന്ധ പ്പെടുത്തിയിരിക്കുന്നു. എം.ടി.യുടെ വാക്കുകളില്‍, “അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയെയാ ണെനിക്കിഷ്ടം.? അഭയം തേടി വീണ്ടും എന്ന കഥ ആരഭിക്കുന്നതാതന്നെ പുഴയുടെ പരാമര്‍ശവുമായിട്ടാണ്‌. അഭയംതേടിയുളള ഓരോ യാശ്രയും പുഴയിലേക്കെത്തുന്നു. വഴി തിരിയുന്നിടത്തുതന്നെ പുഴ കാണാം. പുഴയുടെ നടുവില്‍ വെളളമുണ്ട. താഴെ കരവിട്ടുകഴിഞ്ഞ കടത്തുവഞ്ചിയുണ്ട്‌. കഥാനായ കന്റെ ഉള്ളില്‍ ആഹ്ലാദമുണര്‍ത്തിക്കൊണ്ട്‌ പുഴ ഒഴുകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വരണ്ടുകിടക്കുന്ന പുഴയുടെ മാറത്തെ മണല്‍പരപ്പുകണ്ട്‌ ദുഃഖം തോന്നി യതായി എം.ടി. പറഞ്ഞിട്ടുണ്ട. ഇങ്ങനെ അഭയമായിത്തിരാറുളള നദിഹൃദയം എം.ടി.യുടെ കഥകളില്‍ കാണാവുന്നതാണ്‌. വര്‍ത്തമാനകാലത്തിന്‌ അന്യമാ യീത്തീര്‍ന്ന പുഴയുടെ അഭയസങ്കേതങ്ങള്‍ എം.ടി.യുടെ ഗൃഹാതുരമ്വ്വപ്നങ്ങ ളിലും കഥകളിലും നിറഞ്ഞുനിലക്കുന്നു. എം.ടി. കഥകളില്‍നിന്നും പുഴയും ്രാമസനന്ദര്യങ്ങളും ഒഴിച്ചുകുടാനാ വാത്തേ ഒരിടമായി നിലകൊളളുന്നു എന്നതിനു തെളിവുകളാണ്‌ താഴെ പറ യുന്ന കഥ്കള്‍. മരണത്തിന്റെ കത്തെ എന്ന കഥയില്‍, ഗ്രാമത്തിലെ ്രക്യ 148 തിദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട. അവിടെ ആ ജനാലയുടെ മുന്നില്‍നിന്നാല്‍ അന്തിത്തുടുപ്പും പുലരിത്തുടുപ്പും അലിഞ്ഞുചേരാറുള്ള നദീതടം കാണാം. കെട്ടിടത്തിന്റെ മുന്‍ഭാഗത്തിലൂടെ ജീവിതംപോലെ റെയില്‍പ്പാളങ്ങള്‍ നിണ്ടു കിടക്കുന്നതുമാണ്‌ എന്നു പറയുന്നുണ്ട്‌. ഓാച്ചോളിലെ ഗ്രാമിണാന്തരീക്ഷം ആ കഥയുടെ പ്രമേയത്തിന്‌ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. പാട ത്തിന്റെ മറുകരയിലെത്തിയപ്പോള്‍ കടലാവണക്കിന്റെ ഇല പൊട്ടിച്ച്‌ പൊളളക ളുതിവിട്ടുകൊണ്ട്‌ കുട്ടിശങ്കരന്‍ നില്ക്കുന്നതും സഞ്ചിയില്‍ രണ്ടു നെല്ലിക്കയു ണ്ടായിരുന്നതും മറ്റും പറയുന്നുണ്ട്‌. സ്ക്കൂളിലെത്താന്‍ വെള്ളമില്ലാത്ത ഒരു തോടും ഇടവഴിയും ഒരു ചെറിയ കുന്നും കടക്കണമെന്നും വിവരിക്കുന്നുണ്ട്‌. ദു:ഖത്തിമന് താഴ്വരകള്‍ എന്ന കഥയില്‍, വാങ്മയ ഗ്രാമാന്തരീക്ഷം സംജോതമദാക്കിയിട്ടുണ്ട്‌. കാലവും ജീവിതവും ഇവിടെ ഒഴുകാതെ നില്ക്കുക യാണെന്നു തോന്നി. ഒരു മാറ്റവും വന്നിട്ടില്ല. വടക്കെ മുറ്റത്ത്‌ നിശാഗന്ധി പടര്‍പ്പു ണ്ട. കയറില്‍ ചുരുട്ടി അട്ടിയിട്ടുവച്ച പരമ്വുകള്‍... ഗെയ്റ്റില്‍ വന്നുചേരുന്ന ഇട വഴിയുടെ മേല്‍ഫുറത്ത്‌ കുന്നിന്‍ചെരുവില്‍ ചെറിയചാളപ്പുരകള്‍. അടുക്കടുക്കായി കവുങ്ങുകള്‍ വച്ചുപിടിപ്പിച്ച കുന്നിന്‍ചെരിവ്‌. പിറകിലെ മലയോരത്തേക്ക്‌ കുന്നു തലചായ്ക്കുന്നുവെന്നും വിശദീകരിക്കുന്നുണ്ട്‌. ചുറ്റുമുള്ള മലകളെക്കുറിച്ചും അതിന്റെ നടുവിലുള്ള ഒരു ഗ്രാമത്തെക്കുറിച്ചും നീര്‍ച്ചാലുകള്‍ ശോഷിച്ച ഒരു നദിയുടെ ഇരുവശത്തുമായി കുറെ വയലുകളെക്കുറിച്ചും പിന്നിലെ മലയോര ത്തില്‍ ചെന്നുപറ്റുന്ന ഒരു കുന്നിന്റെ താഴവരയിലുള്ള കുളത്തെക്കുറിച്ചും ചിശ്രീ കരിക്കുന്നുണ്ട്‌. ഗ്രാമത്തിന്റെ സനന്ദര്ൃഅടയാളങ്ങള്‍ നിറഞ്ഞ കഥകളില്‍നിന്ന്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയിലേക്ക്‌ എം.ടി., തന്റെ കഥകളിലൂടെ 149 ആന്വാദകടര നയിക്കുന്നു. അയല്‍ക്കാര്‍ എന്ന കഥയില്‍ ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയു ന്നവിധമാണ്‌ പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും വര്‍ണ്ണന കൊടുത്തിരി ക്കുന്നത്‌. തോടുടത്തിലുടെത്തന്തനെ വടടക്കെവിട്ടിലേക്കു പോകാം. രണ്ടു പറമ്പു കളയും വേര്‍തിരിക്കുന്ന അതിരിന്മേല്‍ ഒരു കാലത്തും വേലികെട്ടാറില്ല, കാവി തേച്ച പുമരുകള്‍. ചേടി തേച്ച മതില്‍. കിഴക്കുഭാഗത്ത്‌ പതിറ്റടിപ്പുക്കളുടെ ഒരു പടര്‍പ്പുണ്ടായിരുന്നു. അവിടെ ഒരു കുവളത്തൈയും തറയുമുണ്ട്‌. കിഴക്കേ മുറ്റത്ത്‌ ആട്ടിന്‍കുട ഇപ്പോഴുമുണ്ട്‌ എന്നിങ്ങനെ വര്‍ണ്ണന നിജുന്നു. താന്നിക്കുന്നിന്റെ ചെരുവിലുടെ മലമക്കാവ്‌ സ്ക്കുളിലേക്കുളള യാത്രയെപ്പറ്റിയും ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആ സ്ക്കുള്‍ എം.ടി.യുടെ വിദ്യാഭ്യാസസ്മരണകള്‍ സംവ ഹിക്കുന്ന ഇടമാണ്‌. എം.ടി.ക്കു താന്‍ നടന്ന വഴികളെയും താന്‍ അനുഭവിച്ചു ജീവിതത്തെയും ഒഴിവാക്കിക്കൊണ്ട്‌ ഒരു സാഹിത്യവുമില്ല എന്നതിനു തെളി വാണ്‌ അയല്‍ക്കാര്‍ എന്ന കഥ. താന്നിക്കുന്നിന്റെ ചെരിവും മലമക്കാവ്‌ സ്ക്കൂളും എം.ടി.യിലെ സാഹിതൃകാരന്റെ ആദ്യപടവുകളാണ്‌. ശഗാമം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പല കഥാപാത്രങ്ങളും എം.ടി. യുടെ കഥകളില്‍ കാണുന്നുണ്ടെങ്കിലും അവര്‍ ഒരു തിരിച്ചുവരവ്‌ പ്രതീക്ഷിക്കു ന്നവരാണ്‌. ബന്ധനത്തില്‍, നഗരത്തിന്റെ സുഖലോലുപത കഥാനായകനെ വശീകരിക്കുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ ചിത്രം ഒരു നഷ്ടസ്മൂുതി പോലെ പിന്തുടരുന്നതായി കാണുന്നുണ്ട്‌. ഗ്രാമത്തിന്റെ പാതകളെല്ലാം നഗരത്തിലേ ക്കു നീണ്ടുകിടക്കുന്നവെന്ന തിരിച്ചറിവ്‌ കഥയില്‍ അവതരിപ്പിക്കുന്നുണ്ട്‌. തേങ്ങ കയറ്റിയ വണ്ടികള്‍വലിച്ച്‌ ക്ഷീണിച്ചുപോയ കാളകളും ചകിരിചുമക്കുന്ന 150 കറുത്തസ്ത്രീകളും മുഷിഞ്ഞ തോര്‍ത്തുകൊണ്ട്‌ തലയുംകഴുത്തും മുടിയ ഗ്രാമീ ണരും സഞ്ചരിക്കുന്ന ഈ പാത നഗരത്തിലേക്കു നീണ്ടു ചെല്ലുന്നതാണെന്ന വാസ്തവം കഥയില്‍ ചുൂണ്ടിക്കാട്ടുന്നു. ഗ്രാമത്തിലെ പാതകളെല്ലാം നഗരത്തി ലേക്കു നിണ്ടുകിടക്കുന്നുവെന്ന തിരിച്ചറിവ്‌ എം.ടി. യില്‍ അലിഞ്ഞുചേര്‍ന്നിരി ക്കുന്നതാണ്‌. എങ്കിലും നഗരത്തിന്റെ കാപട്യങ്ങളേക്കാള്‍ (്രാമീണനിഷ്കളങ്ക തയാണ്‌ എം.ടി. ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുടെ സുവ്യക്തമാക്കുന്നുണ്ട്‌. ഗാമത്തിലെ നിഷ്കളങ്കബാല്യം എം.ടി. കഥാപാശ്രങ്ങള്‍ക്കു ഉപേക്ഷി ക്കാനാവുന്നില്ലയെന്ന്‌ പല കഥകളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്‌. കാരണം ആ ഓര്‍മ്മകളിലാണ്‌ അവരുടെ ജീവിതം മുന്നോടു നീങ്ങുന്നത്‌. നടന്നുപോയ ഓരോ വഴികളും ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ചുകൊണ്ട ഗൃഹാതുരതയോടെ കടന്നു പോകുന്നു എന്നുളളത്‌ ഗ്രാമത്തിന്റെ വലിയ സവിശേഷതയാണ്‌. അതി നൊരുദാഹരണമായി അജ്ഞാതന്റെ ഉയരാത്ത സ്മാരകം എന്ന കഥയില്‍ എം.ടി.യുടെ ഓര്‍മ്മകളിലെ നഷ്ടസനഭാഗ്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശം കാണാം. താന്നിക്കുന്നിന്റെ താഴെ ചെലവഴിച്ച ബാല്യത്തെക്കുറിച്ചും പഴയ കണ്ണാന്തളികളെക്കുറിച്ചും കഥയില്‍ ഓര്‍ക്കുന്നുണ്ട്‌. വിശ്വാസങ്ങളും ആചാര ങ്ങളും ഒരു ഗ്രാമത്തിന്റെ നിലനില്പില്‍ വളരെ പ്രാധാന്യം വഹിക്കുന്നുണ്ട്‌. അവ സ്നേഹൈക്ഷകുട്ടായ്മയുടെ വലിയ മുദ്രകളാണ്‌. ഗ്രാമം ഒരുമിച്ചുചേരു ന്നതും വിശ്വാസപൈത്യകങ്ങള്‍ വരുംതലമുറയ്ക്കു പങ്കുവെയ്ക്കുന്നതുമായ നല്ല ദിനങ്ങളാണവ. വിശ്വാസങ്ങളും ആചാരങ്ങളുമില്ലാത്ത ജീവിതം ബന്ധങ്ങ ളെയും ഇല്ലാതാക്കും എന്നുളള വലിയബോദ്ധ്യം എം.ടി.ക്കുണ്ടായിരുന്നു. 151 സ്ഥല പുരാണം എന്ന കഥയില്‍ കുരുതിപ്പറമ്പിനുളള സ്ഥലം ഭഗവതിക്കു കാഴ്ചവെച്ചതിന്റെ പരാമര്‍ശമുണ്ട. പഴയ ഐതിഹ്യങ്ങളുടെ ചുവടുപിടിച്ചു സ്ഥല പുരാണത്തിലെ ഐതീഹ്ൃകഥ വിവരിച്ചിരിക്കുന്നു. “മലയില്‍ മഴ പെയ്തു. മലവെള്ളം പുഴ നിറച്ചു. അഞ്ചാലും അരയാലും വളരാനും മുന്നാന നടന ഉത്സവം നടത്താനുമുള്ള സ്ഥലം അമ്മയ്ക്ക്‌ കാഴ്ചവെച്ചു പുഴ പിന്‍വാങ്ങി; വഴി വിട്ടൊഴുകി. അന്നു പാതിരായ്ക്ക്‌ തറവാടുകളുടെ തെക്കിനിത്തറകളില്‍ ഉറക്കത്തില്‍നിന്ന്‌ ഞങ്ങള്‍ ഞെട്ടിയുണര്‍ന്നു. അകലത്തു നിന്നു കാതന്‍ചെ മ്പുകളെ വലിക്കുന്ന ചങ്ങലകളുടെ കിലുക്കം കേട്ടു. പട്ടിട്ടു മുടിയ രൂപം മച്ചിന്റെ വാതില്‍ തുറന്ന്‌ അകത്ത്‌ കയറുന്നത്‌ വ്യക്തമായി കണ്ടു്‌” ഇത്തരം വിശ്വാസ ങ്ങളാണ്‌ ഗഗാമേത്തിന്റെ നിഷ്കളങ്കതയെ നിലനിര്‍ത്തുന്നത്‌. ഭഗവതിയുടെ സാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്ന തറവാടുകള്‍ നന്മയിലേക്കു വഴിനടത്തും എന്ന വിശ്വാസം ജനജീവിതം സുഗമമാക്കിയിരുന്നു. ദേവീദേവന്മാരുടെ പുരാണങ്ങള്‍ ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായി രുന്നു. ജാതിമതങ്ങളുമെല്ലാം വിശ്വാസങ്ങളുടെ പുറത്തു നിലനില്‍ക്കുന്നതു തന്നെയാണ്‌. ഓരോ ദേശത്തിനും ഓരോ കഥയുണ്ട്‌ എന്നുളള വിശ്വാസം ആ ദേശത്തെ ഉത്സവങ്ങളെയും ജനകുട്ടായമയെയും ആശ്രയിച്ചിരിക്കുന്നു. പുണ്യ പുരാണങ്ങള്‍ ദൈവങ്ങളുടെ അസാമാന്യശക്തികളെ വെളിപ്പെടുത്തുന്നതാണ്‌. എം.ടി. ജീവിച്ചിരുന്ന തറവാടുകളുടെ പഞ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇപ്ര കാരം ഒരു കാഴ്ചപ്പാട അദ്ദേഹത്തിന്റെ ബാല്യത്തില്‍തന്നെ വേരുന്നിയിരിക്ക ണം. അതുകൊണ്ടുതന്തെ അദ്ദേഹത്തിന്റെ കഥകളില്‍ അവ സ്ഥാനം പിടിച്ചിരി ക്കുന്നു. ഉദാഹരണത്തിന്‌, കന്യാകുമാരി സ്ഥലത്തിന്റെ പുരാണം ചുവന്ന മണല്‍ 152 എന്ന കഥയില്‍ വിവരിക്കുന്നുണ്ട്‌. “പഞ്ചാഗ്നികളുടെ മദ്ധ്യത്തില്‍, മുന്നു സമു ശങ്ങള്‍ മേളിക്കുന്ന മുനമ്പില്‍ ദേവി തപസ്സു ചെയ്യുന്നതു ശുചിന്ദ്രത്തു നിന്ന്‌ ശിവന്‍ കണ്ടു. കന്യകയായ ദേവിയെ ദേവന്‍ കാമിച്ചു. എന്നാല്‍ കനൃകയായ ദേവി വിവാഹം കഴിച്ചാല്‍ ശക്തി നഷ്ടപ്പെടുമെന്നുകരുതി മറ്റു ദേവന്മാര്‍ വിവാഹം മുടക്കുവാന്‍ തിരുമാനിച്ചു. വിവാഹത്തിന്റെ മുഹുര്‍ത്തം നിശ്ചയിച്ചു. അര്‍ദ്ധരാത്രി. അതൊരു മുഹുര്‍ത്തമേ ദേവര്‍ഷികള്‍ കണ്ടുള്ളു. ദേവന്‍ വര നായി മുന്നു സമുദ്രങ്ങള്‍ മേളിക്കുന്ന മുനമ്പിലേക്കു പുറപ്പെട്ടു. വഴിവക്കില്‍ പുവന്‍കോഴിയായി വന്നുനിന്ന്‌ ദേവേന്ദ്രന്‍ കുവി. മുഹൂര്‍ത്തം തെറ്റിയെന്നു കരുതി ശിവന്‍ മടങ്ങിപ്പോന്നു. ദേവി വരണമാല പൊട്ടിച്ചെറിഞ്ഞു. പന്തല്‍ വലിച്ചുകിറി. വിവാഹസദ്യയുടെ വിഭവങ്ങള്‍ ചനവിട്ടിത്തെറിപ്പിച്ചു. കന്യാകുമാ തിയിലെ മണല്‍ ചുവന്നിരിക്കുന്നതിനു കാരണം അന്നത്തെ വിവാഹസദ്യയുടെ വിഭവങ്ങളില്‍ കുതിര്‍ന്ന്‌ നിറംമാറിയിട്ടാണ്‌ എന്നാണ്‌ വിശ്വാസം. ഈ കഥ ഒരു വിശ്വാസത്തിന്റെ പ്രകടനം എന്നതിലുപരി സ്ഥലസവിശേഷതകളുടെ മാന ങ്ങളുമായി അതിനു ബന്ധും കല്പിക്കാം. കഥകളില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലപുരാണങ്ങള്‍ കഥാകൃത്തിന്റെ ജീവിതയാത്രയുടെ പരിധി വ്യക്തമാക്കുന്നതാണ്‌. റ്ധാര്‍-എസ-സലാം എന്ന കഥയില്‍ ഗ്രാമത്തില്‍നിന്ന്‌ നഗരത്തിലേക്കുവരുന്ന കഥാനായകനെ അവതരി പിക്കുന്നുണ്ട്‌. നഗരത്തിന്റെ സുഖം വ്രദാനംചെയ്യുന്ന നൈമിഷികാനുഭവങ്ങ ളില്‍ ആകീര്‍ഷിക്കുപ്പെടുന്നുണ്ടെങ്കിലും ശാശ്വതമായ സമാധാനം പദാനംചെയ്യു ന്നത്‌ ഗ്രാമം തന്നെയാണെന്ന തിരിച്ചറിവ്‌ അയാള്‍ക്കു ലഭിക്കുന്നു. എം.ടി.യുടെ കൂടല്ലൂര്‍ ഗ്രാമത്തിന്റെ അടയാളങ്ങളായിരുന്ന, നിറഞ്ഞൊ 153 ഴുകുന്ന നിളാനദിയും ഇടവഴികളും തറവാടിന്റെ ഭാഗമായിരുന്ന കാവുകളും െഷധങ്ങള്‍ നിറഞ്ഞുനില്ക്കുന്ന തൊടികളും എല്ലാം അദ്ദേഹത്തിന്റെ ജീവി തത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അവയെല്ലാം അദ്ദേഹത്തിന്റെ കഥകളിലും നിറഞ്ഞുനിന്നിരുന്നു എന്നതിനു ഉദാഹരണങ്ങളാണ്‌ താഴെ പറ യുന്ന കഥാഭാഗങ്ങള്‍. കുദ്ട്േടത്തി എന്ന കഥയില്‍ പ്രകൃതിയുടെ പശ്ചാത്തലം മനോഹരമായി വര്‍ഞണ്ണിച്ചിട്ടുണ്ട. പാമ്പിന്‍കാവും മാങ്ങ വീണുകിടക്കുന്നതും വിവരിക്കുന്നുണ്ട്‌. ഇരുട്ടി ആത്മാവില്‍, ്രകൃതിയുടെ ഹരിതഅടയാളങ്ങള്‍ പല സ്ഥലത്തായി കാണാഡുന്നതാണ്‌. ഇടവഴിയുടെ ഇരുവശത്തും മുളങ്കാടാ ണ്‌. താഴെ സര്‍പ്പക്കാവ്‌. വളളിക്കുട്ടങ്ങള്‍ പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെന്നും ഇടവഴി ചെന്നെത്തുന്നത്‌ കുന്നിന്റെ ചെരുവിലാണെന്നും അവിടെ ഗോമാവിന്റെ ചുവട്ടിലെ കിണററില്‍ നിന്നും ചെറുമികള്‍ വെള്ളം കോരുന്നുണ്ടെന്നും വിശദീകരിക്കുന്നുണ്ട്‌. കണ്ണാന്തളികള്‍ ചെരുവില്‍ നിറയെ ഉണങ്ങിനില്ക്കുകയാണ്‌. കുന്നിന്റെ വയറിലൊരരിമ്പാറ പോലെ കിടക്കുന്ന പാറടക്കെട്ടുണ്ട. താഴെ പാമ്പിന്‍കാവും അപ്പുറം കവുങ്ങിന്‍തോപ്പും അതിനിട യില്‍ വീടിന്റെ ഓടുമേഞ്ഞ മേല്പുരയും കാണാം. അതിനപ്പുറം പുഴയാണ്‌. മണല്‍ത്തിട്ടിന്റെ അരികിലൂടെ പുഴ ഒഴുകുന്നു എന്നിങ്ങനെ പ്രകൃതി ഈ കഥ കളിലെല്ലാം സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്നുണ്ട. ചെറിയചെറിയ ഭുക മ്പങ്ങളില്‍്‌, ഗ്രാമത്തിന്റെ മരുന്നുനിറഞ്ഞ പ്രകൂതിയിലൂടെ നടക്കുന്ന മുത്ത ശ്ിയെ ആവിഷകരിക്കുന്നുണ്ട്‌. മുത്തശ്ശിക്കുമാര്രം അറിയാവുന്ന മരുന്നുകളായ ഓരോ ഇലയും വേരുമൊക്കെ പറിച്ചുകൊണ്ടാണ്‌ മുത്തശ്ശി നടക്കുന്നത്‌. കാഴ്ച എന്ന കഥയില്‍, വൈകുന്നേരം ഒരു കൂട്ടം തുമ്പികള്‍ കാറ്റത്ത്‌ പറന്നുനട 154 ക്കാന്‍ തുടങ്ങി. തുമ്പികള്‍ താണുപറന്നാല്‍ മഴ വരുന്ന സുചനയാണെന്നു കു ട്ടിക്കാലത്ത്‌ കേടുിട്ടുണ്ട. എന്നിങ്ങനെ ഗ്രാമാന്തരീക്ഷം ചി്രികരിക്കുന്നുണ്ട്‌. മേല്പറഞ്ഞ കഥകളിലെല്ലാം പ്രകൃതി ഒരു നിറഞ്ഞസാന്നിദ്ധ്യമായി നിലനി ല്ക്കുന്നുണ്ട്‌. ഇങ്ങനെ ഗ്രാദം ഒരു നിറവായി എം.ടി.യില്‍ നിറയുമ്പോഴും വിദുതേ യില്‍ നില്ക്കുന്ന നഗരം എം.ടി.യുടെ കഥാപാത്രങ്ങളെ ആകര്‍ഷിക്കുന്നുണ്ട്‌. കോഴിക്കോട നഗരത്തിന്റെ സവിശേഷതകള്‍, തന്റെ സാഹിത്യാനുഭവത്തിന്റെ സഞ്ചാരപാതകള്‍ ഇവയെല്ലാം ഒരു നഗരചിശ്രം എം.ടി.യില്‍ അവശേഷിപ്പിച്ചി ട്ടുണ്ടായിരുന്നു. അതാണ്‌ അദ്ദേഹത്തിന്റെ ചില കഥകളിലെല്ലാം കാണുന്നത്‌. നഗരത്തിലെ കച്ചവടതന്ത്രങ്ങളും ജീവിതബന്ധങ്ങളുടെ കെട്ടുറച്ചില്ലായ്മയും സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു തിതുമാനമെടുത്ത്‌ പ്രവര്‍ത്തിക്കാനുള്ള അസാ മാന്യധൈര്യവുമെല്ലാം എം.ടി. കഥകളില്‍ കാണാം. അതിനുദാഹരണങ്ങളാണ്‌ വില്പന, ചെരുമഴയുടെ പിറ്റേന്ന്‌ ചരത്തണ്ടു വര്‍ഷം ഉറങ്ങിയ പുക്കള്‍ എന്നീ കഥകള്‍. നഗരത്തിലെ ഫ്ളാറ്റുകളുടെയും ഉപകരണങ്ങളുടെയും സവിശേഷ തകള്‍ ചിത്രീകരിക്കുന്ന വില്പന എന്ന കഥ ഗ്രാമാന്തരീക്ഷത്തില്‍നിന്നും തികച്ചും വൃത്ൃസ്തമാണ്‌. എന്നാല്‍ കഥയിലെ നായിക മിസ്സിസ്സ്‌ പരേഖ്‌ ഗ്രാമാ ന്തരീക്ഷത്തില്‍ വളനന്ന കുട്ടിയായിരുന്നു. നഗരത്തിലേക്കു എത്തിയപ്പോള്‍ നാഗ രികസവിശേഷതകളുടെ ഭാഗമായിത്തീന്നേപ്പോള്‍ അവര്‍ക്കു തന്നെത്തന്നെ നഷ്ടപ്പെട്ട അവസ്ഥയായിത്തീര്‍ന്നു. ചെരുമഴയുക്ട പിറ്റേന്ന്‌ എന്ന കഥയില്‍ കാനഡയില്‍ നിന്നുവന്ന തന്റെ മകന്‍ അപ്പുവിനെ സ്വീകരിക്കാന്‍ നിലക്കുന്ന അച്ഛന്‌, മകന്‍ ഒരു പെണ്‍കുട്ടി 155 യേക്കൂടി പരിചയപ്പെടുത്തുന്നു. വളരെ ഉദാസീനതയോടുകൂടി “ഓ, അത്‌ അച്ഛന്‌ എഴുതിയില്ല. കഴിഞ്ഞ മാസമായിരുന്നു ഞങ്ങളുടെ മാര്യേജ്‌... ചിത്രങ്ങളുടെ പാക്കറ്റ നീക്കി വെച്ചപ്പോള്‍ അപ്പു പറഞ്ഞു: വേണമെങ്കില്‍ ഒന്നെടുക്കാം. വെഡ്ഡിങ്‌ ദഫാട്ടോ.” ° നഗരത്തിന്റെ സവിശേഷത ഉളളിലേക്കാവഹിക്കുന്ന കഥാപാത്രങ്ങളുടെ ചിശ്രികരണവും എം.ടി. അനായാസം നിര്‍വഹിച്ചിരുന്ന. കാവടികളും കാവിവസ്ത്രങ്ങളും വഴിയരികിലൂടെ മുന്നോട്ടുപോയാല്‍ ക്ഷേത്ര ത്തിന്റെ നഗരം അടുത്തെത്തുന്നുവെന്ന്‌ അറിയാന്‍ എളുപ്പമായിരുന്നു എന്നി ങ്ങനെ ചന്തണ്ടു വര്‍ഷ ഉറങ്ങിയ ചക്കള്‍ എന്ന കഥയില്‍ ക്ഷേശ്രനഗരത്തിന്റെ പരാമര്‍ശം കാണാം. ഗ്രാമവുംനഗരവും എം.ടി.യുടെ കഥാമണ്ഡലത്തെ വിക സിപ്പിച്ച ഘടകങ്ങളാണ്‌ എന്നതിനു തെളിവുകളാണ്‌ മേല്പറഞ്ഞ കഥകള്‍. ഗാമത്തിന്റെ നിഷ്കളങ്കതയോടൊപ്പം നഗരത്തിന്റെ കാപട്യങ്ങളും എം.ടി. കഥ കളെ സമ്പുഷ്ടമാക്കി. കൂടല്ലൂര്‍ ്രാമത്തെക്കുറിച്ചു തന്റെ സാഹിതൃത്തില്‍ വളരെയധികം അട യാളപ്പെടുത്തിയതിനെക്കുറിച്ചു എം.ടി. ഇപ്രകാരം ഒരു അഭിമുഖത്തില്‍ പറയു ന്നുണ്ട്‌, “ഒരാള്‍ തനിക്കു സുപരിചിതമായ സ്ഥലങ്ങളെപ്പറ്റി, മനുഷ്യരെപ്പറ്റി, ജീവിതത്തെപ്പറ്റിയാണ്‌ എഴുതുന്നത്‌. എനിക്കു ലണ്ടന്റെ പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ സ്വിറ്റസര്‍ലണ്ടിന്റെ പശ്ചാത്തലത്തില്‍ കഥകളെഴുതാനാനില്ല്‌” എന്ന്‌. ശ്രാമവുംനഗരവും ഇടകലര്‍ന്ന്‌ എം.ടി., തന്റെ സാഹിതൃത്തില്‍ അടയാ ഉപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളധികവും ഗാമം ഇഷ്ടപ്പെടുന്നവരാണ്‌. സുഖസകര്യങ്ങള്‍, ജോലി, പണമുണ്ടാക്കാനുള്ള തീവ്രത എന്നിവയെല്ലാം നഗരത്തിലേക്കു ചേക്കേറാനുള്ള അവരുടെ ആഗ്ര 156 ഹം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ജനിച്ചുവളര്‍ന്ന (ഗാമം അവരെ ഏപ്പോഴും തിരിച്ചുവിളിക്കുന്നുണ്ട്‌. ഗാമം നഷ്ടപ്പെടുന്ന അവര്‍ക്ക്‌ തങ്ങളെത്തന്നെ നഷട പെടുത്തുന്ന ്രതീതിയാണ്‌ അനുഭവപ്പെടുന്നത്‌. നാട്ടുവഴികളും പുഴയും കുന്നും പച്ചപ്പും അവരിലെ ഗ്രാമത്തെ ഉണര്‍ത്തുന്നു. അത്‌ ഒരു പിന്‍വിളിയായി അവര്‍ക്ക നുഭവപ്പെടുന്നു. അതിനാല്‍ എം.ടി.യുടെ ക്ഥാപാത്രങ്ങളധികവും നാട്ടുവഴിക ളിലേക്കു മടക്കയാത്ര പ്രതിക്ഷിക്കുന്നവരാണ്‌. ഈ മടക്കയാത്ര സ്വന്തം ഗൃഹാ ന്തരിീക്ഷത്തിലേക്കു മാത്രമല്ല, ഉറവിടങ്ങളിലേക്കുതന്നെയുള്ള യാ(്യായിത്തി രുന്നു. 3,2 ഭൂീതകാലസ്മരണകള്‍ ഓര്‍മ്മകളില്‍ സ്വരുക്കുട്ടിവെച്ച അനുഭവങ്ങളും ബാല്യത്തില്‍ അമ്മ പറ ഞ്ഞുകൊടുത്ത സ്വേച്ഛാധിപതികളായ അമ്മാവന്മാരുടെ ഭയപ്പെടുത്തുന്ന കഥ കളും എം.ടി.യുടെ മനസ്സില്‍ നിറഞ്ഞുനിലക്കുന്നുണ്ട്‌ എന്നതിന്റെ അടയാളങ്ങ ളാണ്‌ അദ്ദേഹത്തിന്റെ കഥകള്‍. ആ കഥകളില്‍ വാസുവായും അപ്പുവായും ഉണ്ണഞിയായും എം.ടി.യുടെ ബാല്യം കാണാം. കഥാപാത്രങ്ങളായിവരുന്ന അമ്മാ ളുവമ്മയും ലീലയും ശങ്കുണ്ണിയമ്മാവനും ഭ്രാന്തന്‍ വേലായുധനും കുട്ടേടത്തി യും എല്ലാം എം.ടി.യുടെ സ്വവന്തങ്ങളും അയല്‍ക്കാരുമാണ്‌. എം.ടി.യുടെ കഥകളുടെ കേന്ദ്രപമേയം ഭൂതകാലജീവിതത്തിന്റെ സ്മര ണകളില്‍ സദാനിലനിലക്കുന്ന ചില അനുഭവങ്ങളാണ്‌. വര്‍ത്തമാനകാലാഖ്യാ നത്തിന്റെ സവിശേഷതയുമായി എം.ടി.യുടെ കഥാലോകത്ത്‌ അപൂര്‍വവും ചില കഥകള്‍ മാത്രമേ കാണുന്നുള്ളു. അതിലൊന്നാണ്‌ പുതിയ അടവ്യകശള്‍്‌. വണ്ടി വരാന്‍ ഇനിയും കുറെ സമയമുണ്ട്‌. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത്‌ ഒഴിഞ്ഞു കിട 157 ക്കുന്ന സിമന്റ്‌ ബെഞ്ചില്‍ ചെന്നിരുന്ന്‌ കഥാനായകന്‍ പല കാര്യങ്ങളിലേക്കും തന്റെ ചിന്തകളെ പായിക്കുന്നു. വര്‍ത്തമാനകാലത്തില്‍നിന്ന്‌ ഭുതകാലത്തി ലേക്കുള്ള ഒരു യാത്രയും കഥയില്‍ സ്ഥാനം പിടിച്ചിടുണ്ട്‌. ഒന്നും ചെയ്യാനില്ലാത്ത നിഷ്രകിയത്വത്തിന്റെ നിമിഷങ്ങള്‍ അനുഭവി ക്കുന്ന കഥാപാത്രങ്ങള്‍, ഏകാന്തതയും വിഷാദവും കൈമുതലാക്കി തറവാ ടിന്റെ ഇടനാഴികകളില്‍ അമ്മയോടൊന്നിച്ചു, അമ്മാവനെ ഭയപ്പെട്ട, ഒറ്റപ്പെട്ട ജിവിതംനയിച്ച എം.ടി.യുടെ ബാല്യം ഓര്‍മ്മിപ്പിക്കുന്നതിനൊരുദാഹരണമാണ്‌, ഭരു പിറന്നാളിന്റെ ഓാര്‍മ്മ ഭുതകാലാനുഭവസ്മരണകളുടെ ചിത്രീകരണത്തിലൂടെ അതുവ്യക്തമാക്കുന്നുണ്ട്‌. കഥാനായകന്റെ ബാല്യകാലചി്രീകരണം അക്കാ ലഘട്ടത്തിന്റെ സാമുഹ്യൂപരിച്ചേദം അടയാളപ്പെടുത്തുന്നു. പിറന്നാളിന്‌ പായസം കുടിക്കണമെന്ന ആഗ്രഹത്തിനു വിലങ്ങുതടിയാകുന്ന അമ്മാവന്‍, പ്രതികരി ക്കാനാകാതെ ശിക്ഷയേറ്റുവാങ്ങി നിശബ്ദയാകുന്ന അമ്മ, ബാല്യം പകച്ചു നില്ക്കുന്നത്‌ കഥയില്‍ പ്രകടമാണ്‌. മറ്റൊരു കഥയായ വളര്‍ത്തുമൃഗങ്ങളില്‍, ജാനമ്മ എന്ന കഥാനായിക ഭ്രപ്പീസ്‌ കളിക്കുമ്പോള്‍ വലയ്ക്കു പുറത്തേക്കു വീണ്‌ കൈ ഒടിഞ്ഞുകിടക്കുമ്പോള്‍ തന്റെ ബാല്യം ഓര്‍ക്കുന്നുണ്ട്‌. പതിനാറു വര്‍ഷംമുമ്പ്‌ സര്‍ക്കസ്സ്‌ കമ്പിനിയില്‍ ചേര്‍ന്ന ആറുവയസ്സു (്പായമുള്ള ജാനമ്മ. അച്ഛനില്ലാത്ത അവളെ വളര്‍ത്തുവാന്‍ അമ്മ വളരെ കഷ്ടപ്പാടുകള്‍ അനുഭവി ച്ചു. അവസാനം അവളെ സര്‍ക്കസ്സ്‌ കളരിയിലെ ഗുരുക്കള്‍ക്കു കൈമാറി. കാറ്റ ടിക്കുമ്പോള്‍ ദീനസ്വവരം പുറപ്പെടുവിക്കുന്ന ഒരു കൊച്ചുമണ്‍കുരയിലാണ്‌ അവളും അമ്മയും താമസിച്ചിരുന്നത്‌. ദാരിദ്യം അവളെ സര്‍ക്കസ്റ്റ കുടാരത്തിലെത്തിച്ചു. ജാനക്മക്ക്‌ അമ്മയുടെ മരണസമയത്ത്‌ അടുത്തുണ്ടാകാന്‍ സാധിക്കാതിരുന്ന 158 തിന്റെ സങ്കടം കഥയില്‍ വിവരിച്ചിട്ടുണ്ട്‌. എം.ടി. തന്റെ അസാന്നിദ്ധ്യത്തിലുണ്ടായ മ്പന്തം അമ്മയുടെ മരണത്തിന്റെ വേദന തന്നെയാണ്‌ ഈ കഥയിലും വിത്തു കള്‍ എന്ന കഥയിലും പങ്കുവെക്കുന്നത്‌. പത്തായപ്പുരയുടെ ഒതുക്കുകല്ലില്‍ കുനിഞ്ഞിരുന്നുകൊണ്ട്‌ താന്‍ വീണ്ടുംവന്നിരിക്കുന്നുവെന്ന്‌ നിശബ്ദവേദന ദയാോടെ ഉണ്ണി അമ്മയോട മന്ത്രിക്കുന്നു. ഇകാരം ഈ കഥകളിലെ ഭുതകാല ത്തിന്റെ ചിത്രീകരണം കഥാകൃത്തിന്റെ സ്വജീവിതാനുഭവങ്ങള്‍ തന്നെയാണ്‌. ഒരു സഹോദരിയില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്ന എം.ടി.യും ഒരു മകളില്ലാത്തതിന്റെ ദു:ഖം അനുഭവിക്കുന്ന എം.ടി.യുടെ മാതാപിതാക്കളും കുള മ്പില്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തുനിന്നും അദ്ദേഹം തങ്ങളുടെ ഭവനത്തി ലേക്കു കൂട്ടിക്കൊണ്ടുവന്ന ഒരു ശ്രീലങ്കന്‍ പെണ്‍കുട്ടിയെച്ചൊല്ലി കലഹിക്കു ന്നു. അത്‌ ആ കുടുബബന്ധങ്ങളുടെതന്നെ പിരിയലിനു കാരണമായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം കഥാനായകന്‍ ഒഓര്‍ക്കുന്നതാണ്‌ നിന്റ ഓര്‍മ്മയ്ക്ക്‌ എന്ന കഥയിലെ പ്രമേയം. കഥയുടെ ശീര്‍ഷകത്തില്‍ നിന്നുതന്നെ അതിലെ ഭുതകാലചി്രീകരണത്തെക്കുറിച്ച്‌ വ്യക്തമാണ്‌. ഒരു പന്തിരാണ്ടിനുശേഷം പെട്ടി യില്‍നിന്നു കണ്ടുകിട്ടിയ റബ്ദര്‍മുങ്ങയാണ്‌ സഹോദരിയായ ലീലയെപ്പറ്റിയുളള ഓര്‍മ്മകള്‍ മനസ്സിലേക്കു കൊണ്ടുവന്നത്‌. ബാല്യം എം.ടി.യുടെ കഥകളില്‍ ഒഴിച്ചുകുടാനാവാത്തേ ഒരു സ്മരണയായി നിലനില്ക്കുന്നു എന്നതിനു ഉദാഹര ണമാണ്‌ ഈ കഥയിലും ആവര്‍ത്തിക്കുന്ന ബാല്യകാലസ്മരണ. ഒരു കാലത്ത്‌ തന്റെ ഏറ്റവും ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു ഈ കളിപ്പാടും. അതിന്റെ ഉടമ സ്ഥനായതിലെന്നും അഭിമാനിച്ചിരുന്നതായും അപ്പുക്കുട്ടന്റെ പളങ്കുഡപ്പിയേ ക്കാളും എമ്ത്രാന്‍കുട്ടിയുടെ മനത്ത്‌ ഓര്‍ഗനേക്കാളും ആ മുങ്ങ മുന്തിയ 159 താണെന്നും എം.ടി.ക്കു അറിയാമായിരുന്നു. കൊളുമ്പില്‍നിന്നും കൊണ്ടുവ ന്ന മുങ്ങയെക്കുറിച്ചുളള എം.ടി.യുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. കുടുക്കു കള്‍ വേറിട്ടു ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കിനിറുത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സു പ്രായം കാണും. അമ്മയുടെയും ജ്യേഷ്ഠ മ്മാരുടെയും അടി മുറയ്ക്കുവാങ്ങും. അമ്മാളുവമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം എന്നിങ്ങനെ ബാല്യത്തിന്റെ കുസ്യതികള്‍ക്കു നിയ്രന്തണമില്ലയെന്നും കഥയില്‍ സൂചിപ്പിക്കുന്നുണ്ട. BOLTON OI UGA എന്ന കഥയില്‍ ഭുതകാല സ്മരണകള്‍ കഥാ നായകന്റെ ചിന്തകളിലേക്കു ഇടയ്ക്കിടെ ഓടിയെത്തുന്നുണ്ട്‌. പണ്ടുണ്ടായിരു ന്ന ഇല്ലിമുള്ളുകളും മുളവടികളും കൊണ്ടുണ്ടാക്കിയ ഒരു പടിവാതിലിന്റെ ഭൂത കാലസ്മരണയോടുകുടി ആരംഭിച്ച കഥ പെട്ടന്നുതന്നെ വര്‍ത്തമാനകാലസ വിശേഷതകളിലേക്കു വിരല്‍ ചുണ്ടുന്നു. നിരനിരയോയി കുന്തമുനകള്‍ ഉയര്‍ന്നു നില്ക്കുന്ന ടാറിട്ട ഗെയിറ്റ്‌. ഈയിടെ നിര്‍മ്മിച്ച ടാറിട്ട ഗെയിറ്റിനെക്കുറിച്ചു കഥ യില്‍ പരാമര്‍ശിക്കുന്നുണ്ട. മുകളില്‍ വിവരിച്ചപകാരം സ്വന്തം ബാല്യത്തിന്റെ കുസൃതികളും ദാരിദ്യവും കളികളും എം.ടി.യുടെ സ്മരണകുളില്‍നിന്നും പെറു ക്കിയെടുത്ത്‌ വായനക്കാരനുമുമ്പില്‍ ഒരു കഥ മെനയുന്ന കഥാകൃത്ത്‌ ആസ്വാ ദനത്തിന്റെ വേറിട്ടതലം നിര്‍മ്മിക്കുകയായിരുന്നു. ബാല്യം മാത്രമല്ല, കയമാരവും തുടര്‍ജിവിതത്തിലെ ഓരോ കാല ഘട്ടവും തന്റെ കഥയുടെ പ്രമേയമാക്കാന്‍ എം.ടി.ക്കു കഴിഞ്ഞു. അയല്‍ക്കാര്‍ എന്ന കഥയില്‍ ബാല്യത്തില്‍നിന്നും കനയമാരത്തിലേക്കു പ്രവേശിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആകര്‍ഷണങ്ങളുടെ ഓര്‍മ്മകള്‍ കഥാനായകനായ 160 വാസുവിന്റെ മനസ്സിലേക്കു കടന്നുവരുന്നതായി ചിത്രീകരിക്കുന്നുണ്ട്‌. ബന്ധന ത്തില്‍ കടന്നുപോയ ബാല്യത്തിലെ ദാരിദ്യസ്മരണകള്‍ വര്‍ത്തമാനകാല ത്തിലെ ഐശ്വരൃത്തിലും കഥാനായകന്‍ ഒഓര്‍മ്മിക്കുന്നതായി ചിശ്രീകരിക്കു ന്നുണ്ട്‌. “കോവിലകത്തിന്റെ പുറംകോലായില്‍, വേലക്കാരികള്‍ താളിയും മൈലാ ഞ്ചിയുമരയ്ക്കുന്ന കൂറ്റന്‍ അമ്മിക്കല്കിന്റെ സമീപത്ത്‌ മഴ കോരിച്ചൊരിയുന്ന രതിയില്‍ നഗ്നമായ ചുമലുകളില്‍ കൈകള്‍ പിണച്ചുകെട്ടി കോടിവിറച്ചു കരിഞ്ഞളപ്പേരിയും തണുത്തചോറും സമൃദ്ധിയുടെ സ്വപ്നമായി കണ്ടുകഴിഞ്ഞ ഒരു ചെറുക്കനെ അകലത്ത്‌ അപ്പോഴെല്ലാം അയാള്‍ കാണുന്നു.” ഭീരു എന്ന കഥയില്‍ വര്‍ണ്ണപ്പൊലിമ നിറഞ്ഞ ഭുതകാലത്തിനെ അവഗണിച്ചുകൊണ്ട്‌ വര്‍ത്ത മാനത്തിന്റെ കഷ്ടപ്പാടുകളില്‍ ഒതുങ്ങിക്കുടുവാന്‍ ആഗ്രഹിക്കുന്ന കഥാനായ കനെ ചിത്രികരിക്കുന്നു. തന്നില്‍ നിന്നുംതന്നെ ഓടിയൊളിക്കാന്‍ ആഗ്രഹി ക്കുന്ന മാഷിന്റെ ഇപ്പോഴത്തെ ജീവിതസ്ഥിതി ദയനീയം തന്നെയാണ്‌. ബാല്യ ത്തിന്റെ കളിത്തരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍, സ്ലക്കുന്നുകളില്‍ ചിത്രീകരി ക്കുന്നുണ്ട്‌. കുട്ടിക്കാലത്ത്‌ ഉരുട്ടിക്കളിച്ച തകരവണ്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ എഞ്ചിന്‍ ഘടിപ്പിച്ച തിവണ്ടി കടന്നുപോകുന്നതായി കഥാനായകന്‍ കാണു ന്നു. ആദുൃകാലത്ത്‌ അപൂര്‍വ്ുമായിരുന്നവയെല്ലാം ഇന്ന്‌ സര്‍വ്തൂസാധാരണമായി രിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ കഥ പ്രദാനം ചെയ്യുന്നു. ഗാമം ഓര്‍മ്മകളില്‍ മാത്രമായിത്തിരുന്നതിന്റെ സങ്കടമുണ്ടെങ്കിലും പഴയ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ശ്രാമിണനാട്ടുവഴികളുടെ സരനുര്യം എം.ടി. കഥകള്‍ക്കു ആനസ്പ്വാദൃത വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുട്ടിന്റെ ആത്മാവില്‍ ഭ്രാന്തന്‍ വേലായുധന്റെ ഓര്‍മ്മകളിലൂടെ ഗ്രാമത്തിന്റെ സവിശേഷതകള്‍ കടന്തുവരു 161 ന്നുണ്ട. കുന്നിമണികള്‍ വീണുകിടക്കുന്ന ഇടവഴി, അതിര്‍ത്തിയില്‍ നിറയെ കുന്നിചെടികളാണ്‌. ഇടവഴിയിലെ പൂഴിമണ്ണിൽ നിറയെ കുന്നിക്കുരു. തോട്ടുവ ക്കത്താണ്‌ ആ വീട്‌. ആലോചിച്ചിരിക്കുമ്പോള്‍ രസക്കുടുക്കകള്‍ തൂക്കിയ ഒരു മുറിയും ചുമരിലെ മാന്‍കൊനമ്പും കാണാന്‍ കഴിയുന്നുണ്ട്‌ എന്നിങ്ങനെ വിവ രണം നീളുന്നു. ഓാപ്ഛചോള്‍്‌ എന്ന കഥയില്‍ അപ്പുവിന്റെ ഭൂതകാല ഓാര്‍മ്മകളി ലുടെയാണ്‌ കഥ വികസിക്കുന്നത്‌. മറവിയുടെ മുടുപടത്തിനകുത്ത്‌ ഭുതകാലത്തെ മുഴുവന്‍ അടക്കംചെയ്യാന്‍ മകന്‍ ഒറ്റപ്പെട്ട ഒരു മനുഷ്യനായപ്പോള്‍ ആഗ്രഹിച്ചി രിക്കും എന്ന വരിയോടെയാണ്‌ മുടുചടം എന്ന കഥ തുടങ്ങുന്നത്‌. അതിനുശേഷം കഥയില്‍ പറയുന്നതുപോലെ ഓര്‍മ്മകളുടെ അസ്ഥിമാടത്തിലേക്കുളള ഒരു പ്രവേശനമാണ്‌ കഥയില്‍ നടക്കുന്നത്‌. ഒടിയന/ില്‍ പഴയകാലത്തിന്റെ ചില വിശ്വാസങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌. മന്തവാദിയായിരുന്ന എരോമനാ യര്‍ ഒടിയനെ പിടിച്ച കഥ മുത്തശ്ശി പറഞ്ഞുകേടുതു കഥയില്‍ വിവരിച്ചിരിക്കു ന്നു. ഭൂതകാലത്തിന്റെ വിശ്വാസങ്ങളളെക്കുറിച്ചു മാത്രമല്ല, വര്‍ത്തമാനകാലാഖ്യാന ത്തില്‍ കണക്കരുകാവിലെ വേലയ്ക്കു കണ്ടങ്കാളി കാളകെട്ടുന്നതിനെക്കുറി പുള്ള സുപനകളും കഥാകൃത്ത്‌ നല്‍കുന്നുണ്ട്‌. ദുഖത്തിന്‌ താഴ്വരകളില്‍ ഭൂതവര്‍ത്തമാനഭാവികാലങ്ങളിലുടെ കഥയുടെ ആഖ്യാനം കടന്നുപോകുന്ന തായി കാണാം. “നന്മയും തിന്മയും തിരിച്ചറിയുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചുപ്പോള്‍ അവന പറുദീസാ നഷ്ടപ്പെട്ടു” എന്ന ബൈബിളിലെ ഉല്പത്തി ഗ്രന്ഥത്തിലെ ചില അടയാളപ്പെടുത്തലുകള്‍ മുള്‍ക്കിരടം എന്ന കഥയില്‍ ഭുതകാലാഖ്യാന ത്തിന്റെ ശക്തമായ ആവിഷ്കാരമായി നിലകൊളളുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 162 വിണ്ടും പ്രസിദ്ധമായ ഈ സ്ഥലതേക്കു വരികയാണെന്ന വരിയോടെയാണ്‌ ശാത്മിചര്‍യ്യം എന്ന കഥ ആരംഭിക്കുന്നത്‌. അജ്ഞാതന്‌ ഉയരാത്ത സ്മാരകം എന്ന കഥയില്‍, താന്നിക്കുന്നും താന്നിക്കുന്നിന്റെ താഴെയുള്ള കഥാകൃത്തിന്റെ ബാല്യവും കുണ്ണാന്തളിപ്പൂക്കളുമെല്ലാം നിറഞ്ഞുനിലക്കുന്ന സ്മരണകളിലൂടെ യാണ്‌ ക്ഥഥ മുന്നേറുന്നത്‌. കുരുതി പറമ്പിനുളള സ്ഥലം ഭഗവതിയ്ക്കു കാഴ്ച വച്ച പഴയകഥ പറഞ്ഞുകൊണ്ടാണ്‌ സ്ഥലപ്ുരാണം എന്ന കഥ ആരംഭിക്കുന്ന ത്‌. പശന്തങ്ളു വര്‍ഷാ ഉറങ്ങിയ ഫക്കളില്‍ വര്‍ത്തമാനകാലവും ഭുതകാലവും ഇഴചേര്‍ന്നുനിലക്കുന്നു. ഇടവഴിയിലെ പുച്ച മിങ്ടാപ്പുച്യില്‍, ഭൂതകാലത്തിലെ സമ്പന്നമായ ദാമ്പത്യത്തെക്കുറിച്ചു ഓര്‍ത്തുകൊണ്ടു വര്‍ത്തമാനകാലത്തില്‍ സാഹചര്യങ്ങള്‍കൊണ്ടു തകര്‍ന്നുപോയ ദാമ്പത്യം ജീവിക്കുന്ന മിസ്സിസ്സ്‌ രാജയെയാണ്‌ കഥകേേത്ത്‌ ചിഗ്രീകരിച്ചിരിക്കുന്നത്‌. വല്യമ്മയ്ക്കുണ്ടായിരുന്ന രണ്ടു പെണ്‍മക്കളുടെ പേരുകള്‍ (കുട്ടേടത്തിയും ജാന്വോടത്തിയും) പരാ മര്‍ശിച്ചുകൊണ്ടാണ്‌ കുഭ്ടയേടത്ത്‌ എന്ന കഥ ആരംഭിക്കുന്നത്‌. വല്യമ്മയുടെ ഭാഗവതരുമായുള്ള ആദ്യവിവാഹത്തെപ്പറ്റിയും പിന്നീട അയാളെ ഉപേക്ഷിച്ചിട്ടു രണ്ടാം വിവാഹം നടത്തിയതുമെല്ലാം കാഴ്ച എന്ന കഥയുടെ കേന്ദ്രപമേയ ത്തിനു ഉറപ്പുനല്‍കുന്ന ഭുതകാലാനുഭവങ്ങള്‍ തന്നെയാണ്‌. പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, അവയുടെ അടിസ്ഥാനവിവരങ്ങള്‍ നമുക്കു; പകര്‍ന്നുനലകു വാന്‍ എം.ടി.സാഹിതൃത്തിനു സാധിച്ചിട്ടുണ്ട. അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞുനില്ക്കുന്ന ഭുതകാലസ്മരണകളുടെ ആഖ്യാനം പുര്‍വികരുടെയും അദ്ദേഹത്തിന്റെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌ എഴുതിയിരിക്കുന്നത്‌. 163 എം.ടി. തന്റെ പൂര്‍വ്വതലമുറയിലെ തറവാടിനെക്കുറിച്ചു - അദ്ദേഹത്തിന്റെ അമ്മ യുടെ തൊട്ടുമുമ്പത്തെ തലമുറയെക്കുറിച്ച്‌ തന്റെ കൃതികളില്‍ എഴുതിയിട്ടുണ്ട്‌. “കാരണവരോടു എതിര്‍ക്കാന്‍ പാകത്തിലുളള സ്ത്രീകള്‍ അന്നുണ്ടായിരുന്നി ല്ല. നെല്ലറയുടെ താക്കോൽ കാരണവരുടെ കയ്കീലാകും. അ്രഗസ്തീവ്‌ ആയ സ്ത്രീകള്‍ ഇല്ലാത്തതു കാരണമായിരുന്നു അത്‌. അച്ചുമ്മാവനോടു തര്‍ക്കി ക്കാന്‍ പറ്റിയ സ്ത്രീകള്‍ അന്നുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കു ഭര്‍ത്താക്കന്മാ രുടെ സപ്പോര്‍ട്ടും ഉണ്ടായിരുന്നില്ല. അവര്‍ സംബനസ്ധക്കാര്‍ മാത്രമായിരുന്നല്ലോ. മക്കള്‍ മുതിര്‍ന്നോലേ അവര്‍ക്കു രക്ഷയുണ്ടായിരുന്നുളളു. അതുകൊണ്ടു പ്രതാ പികളായ കാരണവന്മാരെ ഭയന്നാണ്‌ സ്ത്രീകള്‍ ജീവിച്ചിരുന്നത്‌. കാരണവന്മാര്‍ പടിപ്പുരമാളികയില്‍ ആഘോഷമായി ജീവിച്ചു... ഇപ്രകാരമുള്ള തറവാടുക ളിലെ ജിവിതാനുഭവങ്ങളില്‍നിന്നാണ്‌ എം.ടി. തന്റെ കഥകളിലെ പ്രമേയം ഭൂരി ഭാഗവും രുപപ്പെടുത്തിയിരിക്കുന്നത്‌. അത്‌ കഴിഞ്ഞ തലമുറയുടെ ജീവിതാവി ഷ്കാരം മാത്രമായിരുന്നില്ല, ഭാവിതലമുറയ്ക്കു നഷടപ്പെട്ടുപോയ സംസ്കൃതി തുടെ ചിത്രീകരണം കൂടിയായിരുന്നു. അമ്മാവന്മാരുടെ ഭരണം, സ്ത്രീകള്‍ക്കു സ്വാതര്ത്യമില്ലായ്മ, തറവാടിന്റെ അവകാശങ്ങളെ ച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എന്നിങ്ങനെ അതില്‍ മാറ്റവരുത്തേണ്ട പല സംവിധാനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ എം.ടി. നിലനില്ക്കുന്ന സംവിധാനങ്ങളെക്കുറിച്ച്‌ മാശ്രമാണ്‌ എഴു തിയത്‌. അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചോ വന്നുപോയ മാറ്റങ്ങളെക്കു റിച്ചോ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ എം.ടി. കഥക ളില്‍ ഭുതകാലമാണ്‌ സ്ഥായിയായി ഭുരിഭാഗവും നിലനിന്നിരുന്നത്‌. 164 3,3 അനുഭവങ്ങളുടെ ആവിഷകാരം എം.ടി.യുടെ കഥകള്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവലോകനം നടത്തുമ്പോള്‍ പരമ്പരാഗതസമൂഹത്തിന്റെ (്രതിപാദ്യങ്ങളും ആധുനികസമു ഹത്തിന്റെ (പമേയങ്ങളും ഉള്‍പ്പെടുന്നതാണെന്നു കണ്ടെത്താനാകും. അതില്‍ ഭുരിഭാഗം കഥകളുടെയും ഇതിവ്യത്തത്തില്‍ പരമ്പരാഗതസമുഹ്മാണ്‌ കാണ പെടുന്നത്‌. ആദ്യകാലഘട്ടത്തില്‍ തറവാടുകള്‍ തമ്മിലുള്ള തര്‍ക്കംതീര്‍ക്കാന്‍ മന്തവാദവും ആഭിചാരകര്‍മ്മങ്ങളും നടത്തുന്ന പതിഡുണ്ടായിരുന്നു. താജ്‌ എന്ന കഥയില്‍ പഴയസമുഹങ്ങളില്‍ ശ്രുതതിര്‍ക്കുവാന്‍ ഉപയോഗിച്ചിരുന്ന ദുര്‍േ ന്തവാദങ്ങളെക്കുറിച്ചും മുര്‍ത്തികളെക്കുറിച്ചും ്രതിപാദിക്കുന്നുണ്ട്‌. ഒടിടെഭര വന്‍, ചുടല, ഭദ്രകാളി എന്നീ നീചമൂര്‍ത്തികളെക്കുറിച്ചും ്രഹമരക്ഷസ്റ്റ്‌, പുമാ ലഗന്ധര്‍വ്വന്‍ എന്നീ ഉത്തമമൂര്‍ത്തികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട. ഒരു കോഴിമുട്ട, നാലുവാര കറുപുനുല്‍ എന്നിവകൊണ്ട്‌ മന്ത്രം ജപിച്ചുകെട്ടി ആളെ ദ്രോഹിക്കാനും വേണമെങ്കില്‍ വധിക്കാന്‍തന്തെയും സാധിക്കുന്ന താണതരം മന്ത്വാദികളെക്കുറിച്ച്‌ കഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഒരു പിറന്നാളിന്റെ ഓാര്‍മ്മ യില്‍ ശത്രുസംഹാരത്തിനായാളള കുളിച്ചുപ്പാര്‍ത്ഥനയെക്കുറിച്ച്‌ പറയുന്നുണ്ട്‌. നാട്ടിലെ ദൈവങ്ങളുടെ കൂടുത്തില്‍ കൊല്ലലില്‍ (്പസിദ്ധിനേടിയ ചിലരുണ്ട്‌. അയ്യപ്പനും ഭഗവതിയുമൊന്നും ഇതില്‍ പെടില്ല. അവരിലും താഴയുള്ള കുട്ട രാണ്‌. അവരെ വിളിച്ചുപാര്‍ത്ഥിച്ചാല്‍ ശ്ര്തുവിന്റെ കഥ കഴിയും. വല്യമ്മാ വന്റെ കുടുംബഭരണത്തിനു കീഴില്‍കഴിയുന്ന മരുമക്കളുടെയും അവരുടെ മക്ക ളുടെയും ജീവിതാവസ്ഥകള്‍ ഈ കഥയില്‍ ചിത്രികരിക്കുന്നുണ്ട. വീട്ടുചെല വിനുളള നെല്ല്‌ അളന്നുകൊടുക്കുന്ന അമ്മാവന്റെ കയ്യിലാണ്‌ പത്തായങ്ങളുടെ 165 താക്കോല്‍. ആഴ്ചയിലൊരിക്കലാണ്‌ നെല്ല്‌ അളന്നു കൊടുക്കുന്നത്‌. അതില്‍ ഒരുമണി പോലും അധികം ചോദിച്ചാല്‍ ലഭിക്കുകയില്ല. ഇത്തരം കര്‍ശനമായ നടപടികള്‍ ഈ അമ്മാവന്‍ ഭരണത്തോട്‌ അതൃപ്തി വളര്‍ത്തുവാന്‍ കാരണ മായി. ഈ സ്്രദായത്തിന്റെ അധ:പതനത്തിനു ഇതു വഴിതെളിച്ചു. മുന്നു ആണ്‍മക്കള്‍ക്കുശേഷം ഒരുപെണ്‍കുട്ടിയുണ്ടാകാന്‍ ഏറെ മോഹിച്ചുകാത്തിരുന്ന എം.ടി.യുടെ കുടുംബത്തിന്റെ അവസ്ഥതന്തെയാണ്‌ നിന്റെ ഓര്‍മ്മയ്ക്ക്‌ എന്ന കഥയില്‍ ചിത്രീകരിക്കുന്നത്‌. ഒരു പെണ്‍കുട്ടിയുണ്ടാ വാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന അമ്മയും അച്ഛനും കണിയാരെ കണ്ട പ്പോള്‍ അദ്ദേഹമതു പെണ്‍കുട്ടി തന്നെയാണെന്ന്‌ പറയുകയും ചെയ്തു. കഥ യിലെപ്പോലെത്തന്നെ ്രതീക്ഷകളെയൊക്കെ തെറ്റിച്ചുകൊണ്ടാണ്‌ എം.ടി. യുടെയും ജനനം സംഭവിച്ചത്‌. ഹൈന്ദവസമൂഹത്തിന്റെ ബലിയിടല്‍ കര്‍മ്മാനുഷഠാനത്തെക്കുറിച്ച്‌ വിത്തുകള്‍്‌ എന്ന കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉണങ്ങല്ലരിച്ചോറ്‌ ഉരുളക ളാക്കി നാക്കിലയില്‍വെച്ചു കൈകൊട്ടുമ്പോള്‍ കാക്കകള്‍വന്ന്‌ കൊത്തിത്തി ന്നും. അങ്ങനെ കാക്കകള്‍വന്ന്‌ തിന്നാല്‍ പരലോകത്തിലെ മനുഷ്യാത്മാക്ക ളുടെ വയറുനിറയുമെന്നുമാണ്‌ വിശ്വാസം. തറവാടുകളില്‍ സര്‍പ്പത്തുളളല്‍ നട ത്തുന്നതിനെപ്പറ്റിയും ഈ കഥയില്‍ പരാമര്‍ശമുണ്ട്‌. പഴയ ഫഹൈന്ദവത്തറവാടുകളുടെ ്രതുേകതകള്‍ ഉള്‍പെടുന്ന കഥയാണ്‌ ഭടിയന്‍. തെക്കിനിയില്‍ സന്ധ്യയ്ക്ക്‌ കുവളത്തറയിലും പാമ്പിന്‍കാവിലും ദിപം കാട്ടിയശേഷം ഉമ്മറത്ത്‌ ചെറിയനിലവിളക്ക്‌ കൊണ്ടുവയ്ക്കുന്ന പതിവ്‌ ക്ഥ യില്‍ വ്രതിപാദിക്കുന്നുണ്ട്‌. കൃഷി പതിവുളള തറവാടുകളില്‍ നടത്താറുള്ള 166 കാളവേലടയക്കുറിച്ചും ഈ കഥയില്‍ പറയുന്നുണ്ട്‌. കുങ്കുമത്തിടകൊണ്ട്‌ നല്ല കാളത്തലകള്‍ ഉണ്ടാക്കിയിട്ട, കൊമ്പിനു ചുവന്നചായവും കണ്ണിനുകുറുപ്പും നെറ്റിയില്‍ ചുട്ടും അണിയും. വൈക്കോല്‍കൊണ്ട്‌ ഉടലുണ്ടാക്കി മുളച്ചടുത്തില്‍ നിര്‍ത്തും. എന്നിട്ട വെളളമുണ്ടുകൊണ്ടു ശരീരം പൊതിയും. കൂടാതെ കഴു ത്തില്‍ പച്ച ഉറുമാല്‍കൊണ്ട്‌ ഒരു കെട്ടും. ചിലപ്പോള്‍ കുടമണിയും കെട്ടും. അങ്ങനെയാണ്‌ കാളവേലക്ക്‌ കാളകളെ അലങ്കരിക്കുന്നത്‌. പഴയകാലത്തിലെ ആരാധനാമുര്‍ത്തികളെപ്പറ്റി ഒടിയന്നില്‍ പരാമര്‍ശിക്കുന്നുണ്ട. അതോടൊപ്പം എം. ടി.യുടെ തറവാടിന്റെ പേരായ തെക്കെപ്പാട്ടും ക്ഥയില്‍ സൂചിപ്പിക്കുന്നുണ്ട്‌. തെക്കെപ്പാട്ട തറവാട്ടില്‍ മേലേപ്പുറത്തെ ഗോമാവിന്റെ അടുത്തായി പറക്കുട്ടി യുണ്ട്‌. കുടാതെ മുന്നുകല്ല്‌ കുത്തിയിട്ടുണ്ട്‌. അതിനും തൊഴുത്തിന്റെ കോലാ യില്‍ വച്ചിട്ടുള്ള ഗുളികനും കൊല്ലത്തിലൊരിക്കല്‍ ഇണ്ണുരിയെ വരുത്തി കോഴിയെ അറുത്ത്‌ ചോര കൊടുക്കുന്ന കാരും കഥയില്‍ പചിത്രീകരിച്ചിട്ടുണ്ട്‌. ആ സമൂഹത്തില്‍ നിലനിന്നിരുന്ന ഒടിയമനക്കുറിച്ചുളള വിശ്വാസങ്ങളും കെട്ടുകഥകളും ഈ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്‌. തോട്ടുങ്കൽ ശങ്കന്‍നാ യരെ കാളയായി വന്ന്കൊന്നു. ഒടിയന്‍ ഒടിമന്ത്രം ജപിച്ചു തുടങ്ങിയാല്‍ അക ത്തുള്ള കടിഞ്ഞുല്‍ഗര്‍ഭമുളള സ്തികള്‍ ഒച്ചയുണ്ടാക്കാതെ തനിയെ വാതില്‍ തുറന്നു ഫുറത്തുപോകുകയും പറയന്‍ വയര്‍കിറി ഗര്‍ഭത്തിലെ കുഞ്ഞിനെ പുറത്തു എടുക്കുകയും ചെയ്യും. സ്ഭ്രീയറിയാതെ വയര്‍ തുന്നിക്കെട്ടി കഴി ഞ്ഞാല്‍ പഴയതുപോലെ അവള്‍ ഒച്ചയില്ലാതെ അകത്തു വന്നുകിടക്കും. രോവിലെ നോക്കുമ്പോള്‍ ആ സ്ത്രീ മരിച്ചു കിടക്കുന്നുണ്ടാകും. ഇങ്ങനെ എടുക്കുന്ന എല്ലുറയ്ക്കാത്ത കുഞ്ഞിനെക്കൊണ്ടാണ്‌ ഒടിമരുന്നുണ്ടാക്കുന്നത്‌ എന്ന സംഭവം 167 പഴയകാലത്തിന്റെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഒരു ഭാഗ മാണ്‌. കഥാക്യത്ത്‌ അത്‌ പ്രോത്സാഹിക്പിക്കുകയല്ല, ആ കാലഘടുത്തിന്റെ സവി ശേഷത ചിത്രികരിക്കുന്നതാണ്‌. അവര്‍ എന്ന കഥയില്‍ ഹേനുവവിശ്വാനത്തിന്റെ ഭാഗമായ കോമര ത്തക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഭഗവതി ക്ഷേത്രത്തില്‍ കോഴിവെട്ടു തട യാന്‍ ചെറുപ്പക്കാര്‍ സമരം സംഘടിപ്പിച്ചുപ്പോൾ സഹായികള്‍ പിന്‍വാങ്ങി. കോമരം കലിതുള്ളി വിത്തെറിയാന്‍വേണ്ടി മുന്നില്‍ ച്ലമ്പുംവാളും കിലുക്കി ആക്ോശിച്ചപ്പോള്‍ ഏകനായി, ചോരപുരണ്ട ബലിക്കല്ലില്‍ നേതാവ്‌ മലര്‍ന്നു കിടന്ന്‌ മാനംനോക്കി ചിരിച്ചു. കണ്ടുനിന്നവര്‍ വിറച്ചുപോയതായും കഥയില്‍ സൂചനകളുണ്ട്‌. കുഭ്ട്യടത്തി്‌ ഏന്ന കഥയില്‍ പഴയഹൈദവവിശ്വാസങ്ങളുടെ പില പരാമര്‍ശങ്ങളുണ്ട്‌. ്രഹഛരക്ഷസ്റ്റ്‌ വന്നാല്‍ തിരിഞ്ഞുനോക്കാതെ ഒരു കല്ലെടുത്തെറിയുകയും ചെകുത്താന്‍ വന്നാല്‍ നാരായണായ നമ: എന്ന്‌ ഉച്ച ത്തില്‍ മുന്നുവടും ജപിക്കുകയും ചെയ്യണം. നാരായണന്റെ പേരു കേട്ടാല്‍ ചെകുത്താന്‍ നിലിക്കില്ല എന്നതായിരുന്നു പഴയ വിശ്വാസം. ആ വിശ്വാസത്തിനു ബലമേകുന്നതാണ്‌ കഥയിലെ സൂചനകള്‍. യക്ഷിയും കരിനിലിയും കാളിയും ബ്രഹരക്ഷസ്സും മാത്രമല്ല, പറക്കുട്ടി, കരിങ്കുട്ടി, കളളാടിമുത്തന്‍ എന്നിവരും ചെറിയചെറിയ ഭുകമ്പങ്ങളിലെ ജാന കിക്കുട്ടിയുടെ കൂട്ടുകാരാണ്‌. പ്രത്യക്ഷത്തില്‍ ജാട്ടി എന്നു വിളിക്കുന്ന ജാന കിക്കുട്ടിയുടെ മതിഭ്രമമായി അവളുടെ പ്രവര്‍ത്തികള്‍ എല്ലാവരും കാണുന്നു ഉണ്ടങ്കിലും ഇതൊക്കെ ഹൈദദവസമുദായത്തില്‍ പഴമക്കാര്‍ പറഞ്ഞുവരുന്ന അന്ധവിശ്വാസങ്ങളില്‍പ്പെടുന്നു. നീലിക്ക്‌ ദേഷ്യംവേന്ന്‌ തുപ്പിയാല്‍ മേലൊക്കെ 168 പളുങ്കുപോലെ വസൂരി പൊന്തുമെന്നത്‌ പഴമച്ചൊല്ലുകള്‍ക്കൊരുദാഹരണമാ ണ്‌. മാനുഷികകഥാപ്തങ്ങളോടൊപ്പംതന്നെ ഈ കഥാപാത്രങ്ങളും കഥയില്‍ അവതരിപ്പിക്കപ്പെടുന്നു. പഴയകാലങ്ങളില്‍ നിലനിന്നുവരുന്ന ആചാരാനുഷറാ നങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാധീനംമുലമാണ്‌ ഈ കഥാപാത്രങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആവി ഷ്കരിച്ചിട്ടും എം.ടി. കഥകള്‍ പുരോഗമനപരങ്ങളായിത്തന്തെ നിലനിലക്കുന്നു. കാരണം ഈ വിശ്വാസങ്ങള്‍ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നത്‌ ഗ്രാമീണത യുടെ, ഗൃഹാതുരതയുടെ ഭാഗമെന്നനിലയ്ക്കാണ്‌. എം.ടി.യുടെ കഥാലോകത്ത്‌ നിറഞ്ഞുനിന്നിരുന്ന ഹൈന്ദവസമുഹങ്ങളെ മറികടന്ന്‌ ഇടയില്‍ ചില ഇതരമതസമുഹങ്ങളുടെ പ്രമേയങ്ങളും കഥകളായി ട്ടുണ്ട്‌. അത്തരം ഒരു കഥയാണ്‌ മുള്‍ക്കിര്‌ടം. ്രിസ്തീയമതഗ്രന്ഥമായ ബൈബി ളിന്റെ താളുകളില്‍ ചീത്രീകരിച്ചിരിക്കുന്ന പറുദീസാനഷടത്തിന്റെ കഥയുടെ പരാമര്‍ശം ഉള്‍ക്കൊള്ളുന്നതാണ്‌ ആ കഥ. എന്നാല്‍ കേന്രപ്രമേയത്തില്‍നിന്ന്‌ വ്യത്യസ്തനായി ആദാമിന്റെ സന്തതികളുടെ പുരോഗമനത്തിലേക്കുള്ള വളര്‍ച്ച കണ്ട പറുദിസായുടെ രണ്ടാം അവകാശി തനിക്കു പറുദിസായും ദൈവം തന്ന കിരീടവും വേണ്ട എന്നാവര്‍ത്തിച്ചു പറയുന്നതു കാണാം. സര്‍പ്പത്തിന്റെ രൂപ ത്തില്‍വന്ന സാത്താന്‍ സ്ത്രീയെ പ്രേരിപ്പിക്കുകയും അവള്‍ ഫലം തിന്നുകയും ചെയ്തു. വിലക്കപ്പെട്ടകനി സ്ത്രീ പുരുഷനു സമ്മാനിച്ചു. അപ്പോഴാണവര്‍ക്ക്‌ നഗ്നരാണെന്ന അറിവുണ്ടാകുന്നത്‌. എന്നിങ്ങനെ ക്രിസ്തീയചരിത്രത്തിന്റെ തായ്വേരുകളിലുടെ കടന്നുപോകുന്ന കഥയാണിത്‌. ദൈവവിശ്വാസസംഹിത കുളേക്കാള്‍ മനുഷ്യനിര്‍മ്മിതികളിലും പുരോഗമനത്തിലും വിശ്വസിക്കുന്ന മനു 169 ഷ്യനെ പ്രിതിനിധാനംകചെയ്യുന്ന ചിത്രമാണ്‌ മുള്‍ക്കിരിടം എന്ന കഥയില്‍ കാണു വാന്‍ സാധിക്കുന്നത്‌. കറ്ഥുഗണ്ണാവ: ഒരു യമാശക്കുറിപ്്‌ എന്ന കഥയില്‍ ശ്രീലങ്കന്‍ ദ്വീപിന്റെ പുര്‍വ്ൂചരിശ്രം പരാമര്‍ശിക്കുന്നുണ്ട്‌. കൊല്ലുംകൊലയും നടത്തി അസുരന്മാരും രാക്ഷസന്മാരും വാണിരുന്ന ദ്വീപില്‍ ബുദ്ധന്‍ വന്നു. (കുരന്മാരുടെ സംഘം വളഞ്ഞപ്പോള്‍ ബുദ്ധന്‍ മന്ദഹസിച്ചു. അപ്പോള്‍ കൊടുങ്കാറ്റുയര്‍ന്നു. മിന്നല്‍പ്പി ണരുകള്‍ ചീറ്‌. രാക്ഷസര്‍ ഭയന്നുവിറച്ച. തനിക്കു ഇരിക്കാനൊര്ടം തരുവാന്‍ ബുദ്ധന്‍ ആവശ്യപ്പെട്ടു. പകരം അവര്‍ക്കു ഭയത്തില്‍നിന്നു മോചനം തരുവാന്‍ അവര്‍ ആവശ്യപ്പെട്ടു. വീപ്‌ മുഴുവന്‍ ബുദ്ധാത്മാവിനു കൊടുക്കുന്നു. അങ്ങനെ ബുദ്ധന്‍ അവിടെ വാസമുറപ്പിച്ചു. എം.ടി.യുടെ മറ്റു കഥകളില്‍നിന്നു വ്യത്യ സ്തമായി ബുദ്ധമതത്തിന്റെ സൂചനകള്‍ തരുന്ന ഈ കഥ അദ്ദേഹത്തിന്റെ സര്‍വ്വമതത്തോടുമുളള സഹിഷ്ണുത വ്യക്തമാക്കുന്ന കഥയാണ്‌. എം.ടി. തന്റെ കഥകളില്‍ നാട്ടുജിവിതത്തിന്റെ തനിമ നിറച്ചു. എന്നാല്‍ ഭനതീകസാഹചര്യങ്ങളെക്കാള്‍ കുടുതലായി ആന്തരരികസാഹചര്യങ്ങളാണ്‌ കഥകളില്‍ ആവിഷകരിച്ചത്‌. അതുകൊണ്ടുതന്നെ കൂടല്ലൂരിന്റെ സാമൂഹികരാ ഷ്ര്രീയമല്ല, കുടുംബങ്ങളിലെയും തറവാടുകളിലെയും അന്ത:സംഘര്‍ഷങ്ങളാണ്‌ എം.ടി. കഥകള്‍ക്ക്‌ ജീവന്‍ പകര്‍ന്നത്‌. അവ ഒരു ജാതിയുടേയോ ഒരു മതത്തി ന്റെയോ മാത്രമായി അവശേഷിക്കുന്നില്ല. സര്‍വ്വതും ഉള്‍ക്കൊള്ളുന്നവയാണ്‌ ആ കഥകള്‍. ഖോല്‍ഡയായണ്‍ വിശേഷിപ്പിച്ചതുപോലെ സാമൂഹ്യജീവിയായ മനു ഷ്യന്റെ സ്വത്വത്തെ രുപപ്പെടുത്തുന്നതില്‍ ജാതിമതാചാരാനുഷ്ഠാനങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്‌. അതുകൊണ്ട്‌ സാഹിത്ൃത്തില്‍നിന്നും അവ ഒഴിവാ 170 ക്കാനാവില്ല. 3,4 രാഷ്ര്രിയ വിവക്ഷയ്ടെ നാനാര്‍ത്ഥങ്ങള്‍ എം.ടി. കഥകളിലെ രാഷട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌ മരുമക്ക ത്തായ തറവാടുകളിലെ അന്ംസംഘര്‍ഷങ്ങളാണ്‌. ഒരു പിറന്നാളിന്റെ ഭാര്‍മ്മ യില്‍ അമ്മാവനെ ഭയപ്പെട്ടുകഴിയുന്ന ഒരു തറവാടിന്റെ ചിശ്രീകരണമാണ്‌ നട ത്തിയിരിക്കുന്നത്‌. സമഗ്രമായ പഴയ തറവാടുകളുടെ ജീവിതചി്രം എം.ടി. കഥകളില്‍നിന്നു വായനക്കാരനു ലഭിക്കുന്നു. ്രാമത്തിന്റെ മാത്രമല്ല, നഗര ത്തിന്റെ ജീവിതങ്ങളും ആ കഥകളുടെ രാഷ്്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അജ്ഞാതന്‌ ഉയരാത്ത സ്മാരകത്തില്‍നിന്ന്‌ ഡാര്‍-എസ്‌-സലാമിലേക്കുളള കഥയുടെ ദുരം വര്‍ദ്ധിക്കുമ്പോള്‍ ഗ്രാമചിത്രങ്ങള്‍ നാഗരികതയുടെ വിസ്ത്യ തിയിലേക്കു നീളുന്നതായി അനുഭവപ്പെടുന്നു. കണ്ണാന്തളികളും കുന്നിന്‍ചെ രിവും കവുങ്ങിന്‍തോപ്പും പുഴയും ഇടവഴികളും ഏം.ടി.കഥകളുടെ കേന്ദ്ര മേയത്തില്‍നിന്ന്‌ ഒഴിച്ചുകുടാനാവാത്തതാണന്ന്‌ ബോദ്ധ്യപ്പെടുത്തുന്നവിധമുളൂള ചട്ടക്കുടുകളിലാണ്‌ കഥകളുടെ രാഷ്ട്രീയം എം.ടി. രുപപ്പെടുത്തുന്നത്‌. കാല ഘട്ടങ്ങള്‍ക്കനുസൃതം അവയെ ചിട്ടപ്പെടുത്തുന്നു. പഴയമരുമക്കത്തായത്തറവാടുകളിലെ കുഴപ്പക്കാരനായ അമ്മാവഗനെക്കുറിച്ചു ഓപ്പോള്‍ എന്ന കഥയില്‍ ചിത്രികരിക്കുന്നുണ്ട്‌. ക്ഷയിച്ചു പോയ രാജകുടുംബ ങ്ങള്‍ ചരിത്രത്തില്‍ പണ്ടുകാലംമുതല്‍ക്കേ സ്ഥാനം പിടിച്ചിട്ടുളളതാണ്‌. അത്തരം ഒരു രാജകുടുംബത്തിന്റെ പരാമര്‍ശം നിലക്ഷകുന്നുകള്‍ എന്ന കഥ യില്‍ ഉണ്ട്‌. പിതാമഹന്മാര്‍ക്ക്‌ ആനകളും ദര്‍ബാറും ഉണ്ടായിരുന്ന രാജകുടും ബതതെക്കുറിച്ച്‌ കഥയില്‍ പറഞ്ഞിട്ടുണ്ട്‌. പൂര്‍വികരുടെ കാലത്ത്‌ കോടീശ്വര 171 മ്മാരായിരുന്നെങ്കിലും ഇപ്പോള്‍ ന്വത്തുക്കള്‍ തുച്ഛമായ വിലയ്ക്ക്‌ വില്റു കളഞ്ഞു. ഇന്ന്‌ ഒന്നുമില്ലാത്തതില്‍ ദു:ഖിക്കുന്നവര്‍. ഇ്രകാരം പഴയ തറവാടു കളുടെ പൂര്‍ണ്ണചിതം എം.ടി. കഥകളില്‍നിന്നും വായനക്കാരനു ലഭിക്കുന്നു. പ്രകടമായ രാഷ്ട്രീയം എം.ടി.യുടെ കഥകളില്‍ വിരളമായിരുന്നു. ശ്രത്ു എന്ന കഥയില്‍ അവിടവിടെ രാഷ്ട്രീയം കടന്നുവരുന്നുണ്ട്‌. ഒരു കാലത്ത്‌ രാഷ്ര്രിയപവത്തേകനായിരുന്ന കൃഷ്ണന്‍കുട്ടി ജയിലില്‍ കിടന്നിട്ടുണ്ട്‌ എന്നു പറയുമ്പോള്‍ വാസു എന്ന കഥാപാത്രം ഞാന്‍ കണ്ടിട്ടില്ല എന്നുപറഞ്ഞ്‌ നിഷേ ധിക്കുന്നുണ്ട്‌. സ്വാനുഭവത്തിലും എം.ടി.ക്കു രാഷ്്രീയത്തില്‍ പങ്കാളിത്തമില്ല എന്നു ഉറപ്പിക്കുന്നതാണ്‌ ഈ കഥയിലെ വാസു എന്ന കഥാപാത്രം. ണയന്റീന്‍ ഫോര്‍ട്ടിടുവിലെ സ്റ്റുഡന്‍സ്‌ കോണ്‍ഗ്രസ്സു മുവ്മെന്റില്‍...എന്നിങ്ങനെ പൂര്‍ത്തി യാകാത്ത ചില രാഷ്ര്രീയചി്രങ്ങള്‍ കഥയില്‍ കാണാനാവുന്നുണ്ട്‌. കാഴ്ച്‌ യില്‍ നാട്ടുവര്‍ത്തമാനം തീര്‍ന്നപ്പോള്‍ ശ്രീധരന്‍ എന്ന കഥാപഠ്രതം തമിഴ്നാട്‌ രാഷ്്രീയത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട. മദ്രാസിലെ കത്തുന്നവെയില്‍, ജയ ലളിതയുടെ സ്വത്തുക്കള്‍, കരുണാനിധിയുടെ ഭരണം തുടങ്ങിയവസെപ്പറ്റി സസോരിക്കാന്‍ നടത്തിയ വിഫലശ്രമം വിജയിക്കുന്നില്ല. കഥാകൃത്തിന്റെ രാഷ്ട്രീയത്തിലെ മിതതാല്പരും പോലെത്തന്നെ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാതെ കഥയിലെ നായിക കേട്ടിരുന്നതായി പറയുന്നുണ്ട്‌. അമേരിക്കന്‍ രാഷ്ട്രിയത്തിന്റെ കഥ പറയുന്ന ഷേര്‍ലേക്ക്‌ മറ്റു കഥക ളില്‍ നിന്നും വ്യത്യസ്തമാണ്‌. കഥയില്‍ അമേരിക്കന്‍ ദാമ്പത്യത്തിന്റെ കാപട്യം മറ നീക്കി കാണിക്കുന്ന ഈ കഥയില്‍ ആധാ്‌നികതയുടെ മുഖപടം ചിത്രികരി ക്കുന്നുണ്ട്‌. ഷെര്‍ലെക്ക്‌ ഒരു പൂച്ചയാണ്‌. ചാരം നിറം കലര്‍ന്ന ഇളം നീലയാ 172 ണതിന്റെ നിറം. വെറ്റിനറി ഡോക്‌ടറുടെ രജിസ്റ്ററില്‍ മുഴുവന്‍ പേര്‍ ഷെര്‍ലെക്ക്‌ ഹോംസ്‌ ഷിന്‍ഡ എന്നാണ്‌. യജമാനന്റെ പേര്‍ ജയന്ത്‌ ഷിന്‍ഡ എന്നായിരു ന്നു. സര്‍വ്ുകാര്യങ്ങളിലും അതീവ്രശദ്ധയോടെ നിങ്ങിയിരുന്ന പൂച്ചയെ ബാലു ചാരനായി വിശേഷിപ്പിക്കുന്നു. കാരണം എല്ലാ കാര്യങ്ങളിലും അവന്റെ ശ്രദ്ധ യുണ്ട്‌. എം.ടി: കഥയുടെ പുതുചാഠങ്ങള്‍ എന്ന പുസ്തകത്തില്‍ തന്റെ 000948" യതതെക്കുറിച്ച്‌ പറയുന്നുണ്ട്‌. “ഞാന്‍ വളര്‍ന്നുവന്ന സാഹചര്യമാണ്‌ പ്രധാന കാരണം. അന്ന്‌ എന്റെ ഗ്രാമത്തില്‍ ഒരു രാഷ്രടീയമിറ്റിങ്ങുപോലും ഉണ്ടായിട്ടി ല്ല. കുട്ടിക്കാലത്ത്‌ ആനക്കര മീറ്റിങ്ങുണ്ടായി എന്ന്‌ കേടിട്ടുളളതുമാ്രമാണ്‌ അന്ന്‌ രാഷ്ട്രീയതെക്കുറിച്ചുളള അറിവ്‌. രാഷ്ട്രിയത്തില്‍ നേരിട്ട ഇടപെട്ടിട്ടുള്ള ഒരാള്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലായിരുന്നു. നാട്ടില്‍ രാഷ്രീയക്കാരനായി ഒറ്റയാളും ഉണ്ടായിരുന്നില്ല.” “ അതുകൊണ്ടുതന്നെയാണ്‌ എം.ടി. കഥകളില്‍ രാഷ്ട്രീയം വളരെ ചുരുക്കത്തില്‍മാത്രം പ്രതിപാദിച്ചിട്ടുളളത്‌. താന്‍ കണ്ടതോ കേടുതോ അനുഭവിച്ചതോ ആയ കാര്യങ്ങളാണ്‌ എം.ടി തന്റെ കഥാലോകത്ത്‌ ആവിഷ്കരിച്ചിരിക്കുന്നത്‌. നവോത്ഥാനകാല ഘടുടത്തില്‍ പുരോഗമനസാഹിത്ൃ പ്രസ്ഥാനവും ജീവല്‍സാഹിതൃപ്രസ്ഥാനവും കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ ത്തിനും വഴിമാറിക്കൊടുത്തപ്പോള്‍ അതിന്റെ പ്രസരം വളരെ സാവധാനം മാശ്രമേ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിച്ചിരുന്നുള്ളു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ എം.ടി.യുടെ കുടല്ലൂര്‍ വ്യത്ൃസ്മായ രാഷ്്രീയചിന്തകളില്‍ നിന്ന്‌ അകന്നു നില്ക്കുന്നു. എം.ടി.യ്ക്ക്‌, രാഷ്്രീയം ഏന്നത്‌ സാമൂഹികജിീവിതത്തിലെ പ്രകട 173 മായ കക്ഷി രാഷ്ട്രീയമല്ല, മറിച്ച്‌ ജീവിതത്തിന്റെ അന്തര്‍ധാരകളില്‍ ശക്ത മായി നിലപാടുകള്‍ ഉണ്ടാക്കുന്ന ഒരു ഘടകമായാണ്‌ വര്‍ത്തിക്കുന്നത്‌. ഗ്രാമി ണജിവിതത്തിന്റെ അന്തര്‍ധാരകേളില്‍ പ്രബലമായി നിലകൊളജളുന്ന വിശ്വാസ ങ്ങള്‍ക്കും നടപ്പുരീതികള്‍ക്കും പ്രകടമായ രാഷ്്ടീയചായ്വുകള്‍ കണ്ടെത്താവു ന്നതാണ്‌. ദായശക്രമങ്ങളുടെ സംഘര്‍ഷഭുമികളായി മാറിയ വള്ളുവനാടന്‍ താ വാടുകള്‍ ആശയപരമായി അധികാരത്തിന്റെ വടംവലികളെയും രാഷ്ടീയ നില പാടുകളെയുമാണ്‌ അടയാളപ്പെടുത്തുന്നത്‌. 174 കുറിപ്പുകള്‍ : അശോകന്‍, ഏങ്ങണ്ടിയൂര്‍; ൯%) എം.ടി.യുടെ പാദമുഗ്രകള്‍ ജീവചരരി തം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോടുയം, പൂറം.47. 2 ജോസ്‌, അഗസ്ത്റിന്‍(സമഠ.; (2ടു എം.ടി.വായനയുടെ രണ്ടാമുഴം, നിര്‍മ്മല അക്കാദമിക & റിസര്‍ച്ച്‌ പബ്ലിക്കേഷന്‍സ്‌, മുവാറ്റുപുഴ, പുറം.129. 3 വാസുദേവന്‍ നായര്‍, എം.ടി; 00) എം.ടി.യുടെ ക്ഥകള്‍, ഡി.സി.ബു കസ്‌, കോട്ടയം, പുറം.250. 4 വാസുദേവന്‍ നായേ, എം.ടി; (23) എം.ടി.യുടെ കഥകള്‍, ഡി.സി.ബു കസ്‌, കോട്ടയം, 0.200.257. 5 വാസുദേവന്‍ നായര്‍, എം.ടി; (2012) എം.ടി.യുടെ കഥകള്‍, ഡി.സി.ബ്ു കസ്‌, കോട്ടയം, പൂുറം.4%2, 413. വാസുദേവന്‍ നായര്‍, എം.ടി; (94) കാഥികന്റെ കല, കറന്റ്‌ ബുക്സ്‌, തൃശൂര്‍, പറ൦.36. 7 വാസുദേവന്‍ നായര്‍, എം.ടി; (2ദമ) എം.ടി.യുടെ കഥകള്‍, ഡി.സി.ബ്ു കസ്‌, കോട്ടയം, പറം.173. 8 വാസുദേവന്‍ നായര്‍, എം.ടി; (232) എം.ടി.യുടെ കഥകള്‍, ഡി.സി.ബ്ു കസ്‌, കോട്ടയം, പറ൦.217. വിജയകൃഷ്ണന്‍, എന്‍.പി; (20%) എം.ടി. കഥയുടെ പുതുപാഠങ്ങള്‍, മാത്യ ഭുമി ബുകസ്‌, കോഴിക്കോട്‌, പുറ൦.119. വിജയകൃഷ്ണന്‍, എന്‍.പി; (2012) എം.ടി. കഥയുടെ പുതുപാറങ്ങള്‍, മാതുഭുമി ബുകസ്‌, കോഴിക്കേടേ, പുറം.98. 175 GRADJIWo 4 എം.മുകുന്ദന്‍ പ്രിണാമങ്ങളുടെ സാഹിതൃൃം 76 ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സംഭവങ്ങളെയും തന്റെ ചുറ്റുപാടുകളില്‍ നിന്നും ശേഖരിക്കുന്ന കാഴ്ചകളെയും സാഹിത്ൃത്തിലേക്കു ആവഹിക്കുന്ന എം.മുകുന്ദന്‍, കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരു സാഹിതൃകാരനോണണ്‍ എന്നു പറയാം. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വെളിച്ചംകണ്ട ആദ്യകഥയായ നിരത്തുകളില്‍നിന്ന്‌ ഇന്ന്‌ അദ്ദേഹം ബഹുദുരം ജീവിതാനുഭവങ്ങളുടെ ആഖ്യ നവുമായി മുന്നിട്ടു കഴിഞ്ഞിരിക്കുന്നു എന്നതിനു അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ തെളിവാണ്‌. “...എന്റെ ജീവിതത്തെ അതിന്റെ നിരവധി ഭാവങ്ങളില്‍ അടയാളപ്പെടുത്തിയത്‌ ഞാനെഴുതിയ ചെറുകഥകളാണെന്നു പറയാം. ഞാനെ ങ്ങനെ ജീവിച്ചു എന്നറിയണമെങ്കില്‍ എനിക്കു എന്റെ ചെറുകഥകള്‍ വായി ചാല്‍ മതി. എന്റെ ജീവിതവും കാലവും സര്‍ഗ്ലാത്മകമായി കഥകളില്‍ പ്രതീ ഫലിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിടുണ്ട്‌'' തന്റെ മനസ്സിനോടു ചേര്‍ന്നിരിക്കുന്ന കഥകള്‍ സൃഷ്ടിച്ചെടുക്കുമ്പോള്‍, അവയില്‍ ജിവിതം മണക്കുന്നുണ്ടോ എന്നു ശദ്ധിച്ചിരുന്ന ഈ കഥാകൃത്ത്‌ കാലഘട്ടങ്ങളെ അതിജിവിച്ചുകൊണ്ടു ആധു നികതയെയും മറികടന്നിരിക്കുന്നു. ശ്രീ കെ.പി.അപ്പന്റെ അഭിപ്രായത്തില്‍, “മാറി ക്കൊണ്ടിരിക്കുന്ന മാനവികസദാചാരറ്റുപാടുകളോട്‌ മുകുന്ദന്റെ കഥ പൂര്‍ണ്ണ മായും ഇണങ്ങിച്ചേരുന്നു. ചരിശ്രാനുഭവങ്ങളുമായി സ്വയംചേര്‍ച്ച വരുത്തുന്നു. മാറിവരുന്ന അറിവിന്റെ കാര്യബോധങ്ങളുമായി സ്വയംപൊരുത്തപ്ചെടുന്നു. അങ്ങനെ കഥാകാരന്‍ സ്വന്തം എഴുത്തിനെ കാലാനുഗുണമാക്കുന്നു. അനുരു പികരണത്തിന്റെ ഈ സിദ്ധിയാണ്‌ മുകുന്ദന്റെ കഥകളെ അതിജീവിക്കുന്ന കഥകളാക്കി മാറ്റുന്നത്‌ കല, സംഗീതം, ചിശ്രകല, ശില്പകല, സമൂഹത്തി ലുണ്ടാകുന്ന വൃതിയാനങ്ങള്‍, ഉത്തരാധുനികജിവിതത്തിന്റെ അടയാളപ്പെടു 177 ത്തല്ലുകള്‍ എന്നിങ്ങനെ ഏം.മുകുന്ദരന്റെ കഥകള്‍ വേറിട്ട വഴികളിലുടെ പുതിയ ചിന്താധാരേകള്‍ ആസ്വാദകലോകത്തിനു പകര്‍ന്നു നല്കുന്നു. കര്‍ഗാമത്തില്‍നിന്ന്‌ നഗരത്തിലേക്ക്‌ കൊളോണിയല്‍ ജഇന്ത്യയെക്കുറിച്ചുളള നേരിട്ടുളള അറിവും കൊളോ ണിയല്‍ ആധിപതൃത്തെക്കുറിച്ചുളള അനുഭവങ്ങളും മുകാുന്ദനില്‍ വ്ൃക്തമായ രാഷ്ടിയചിതം അവശേഷിപ്പിച്ചിട്ടുണ്ട്‌. കാരണം കൊളോണിയല്‍ പ്രദേശമായ മയ്തഴിയിലെ മണ്ണില്‍ ജനിച്ച എം.മുകുന്ദന്‍ ്രങ്ച്‌ അധീശഭുമിയായ മയ്യഴിയുടെ എല്ലാ സംഘര്‍ഷങ്ങളും ഉള്‍ക്കൊണ്ടിരുന്നു. അവിടെനിന്ന്‌ ്രഞ്ച്‌ എംബസി യില്‍ ജോലി സ്വന്തമാക്കി ദല്‍ഹി നഗരത്തില്‍ കുടിയേറിക്കഴിഞ്ഞപ്പോള്‍ ഒരു പ്രവാസിയുടെ ആന്തരികസംഘര്‍ഷങ്ങളും അദ്ദേഹത്തിന്‌ അനുഭവിക്കാന്‍ കഴി ഞ്ഞു. സംഘര്‍ഷഭരിതമായ ജീവിതചുറ്റുപാടുകളിലൂടെ കടന്നുപോയ അദ്ദേ ഹത്തിന്റെ കഥകളില്‍ അത്തരം ജീവിതാനുഭവങ്ങള്‍ തെളിഞ്ഞുനിന്നു. ദല്‍ഹി നഗരത്തിന്റെ കാഴ്ചകള്‍ അദ്ദേഹത്തെ വ്യത്യസ്തമായ മറ്റൊരു ലോകത്തിലേ ക്കാനയിച്ചു. ഭംഗും മറ്റു മയക്കുമരുന്നുകളും ശിലിച്ചു ചെറുപ്പക്കാര്‍, അതിനി ടയ്ക്കു ്രചാരത്തില്‍ വന്നുകൊണ്ടിരുന്ന ഹിപ്പിയിസം, പോര്‍ണോദഗ്രഫിയുടെ വൃത്ൃസ്തമേഖലകള്‍, ചിത്രകലയുടെ സ്വാധീനം, ഫാഷന്‍തരംഗം, കനമ്ധ്യുട്ട റിന്റെ ്രയോഗം, മാധ്യമങ്ങളുടെ ഗ്രുതഗതിയിലുള്ള വളര്‍ച്ച എന്നിങ്ങനെ കഥ യുടെ വിവിധ്രപ്മേയതലങ്ങളിലേക്കു ദല്‍ഹ്വാസം മുകുന്ദനെ ആനയിച്ചു. 4,34 ഗ്രാമത്തിന്റെ കഥകള്‍ മയ്യഴി ്രാമത്തിന്റൈയും ദല്‍ഹി നഗരത്തിന്റെയും കഥകളിലുടെ വന്നതും വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ജീവിതാനുഭവങ്ങളിലുടെ 178 ആന്വാദകരെ ആനയിക്കുവാന്‍ എം.മുകുന്ദനു സാധിച്ചിട്ടുണ്ട. മയന്ം എന്ന കഥയുടെ ആരംഭത്തില്‍ ഗ്രാമീണാന്തരിീക്ഷത്തിന്റെ ചുറ്റുപാടുകള്‍ ചിത്രികരി ച്ചിരിക്കുന്നു. ്രധാനക്ഥാപാ്രമായ നാരായണന്‍നനമ്പ്യാര്‍ മുറ്റത്തുനിന്നു കോലാ യിലേക്കു കയറുന്നതും ചാരുകസേരയില്‍കിടന്ന്‌ ഓലവിശറികൊണ്ട്‌ വീശു ന്നതും വായിക്കുന്ന സഹൃദയന്റെ മനസ്സ്‌ ഒരു ്രാമീണാന്തരിക്ഷത്തിലേക്കു എത്തിപ്പെടുന്നു. പുഴവക്ക്‌, തോടിന്റെ ഇരുകരയിലുമിരുന്ന്‌ ചകിരി തല്ലുന്ന പെണ്ണു ങ്ങള്‍ അവയെയെല്ലാം പിന്നിട്ടുകൊണ്ട്‌ നഗരത്തിലേക്കു കഥാതന്തു വ്യതിചലി ക്കുന്നു. കടുംനീലനിറത്തിലുള്ള ചേലചുറ്റി നടക്കുന്ന ചെട്ടിച്ചികള്‍, പക്ഷി ശാസ്ത്രക്കാര്‍, കോളേജു വിട്ടുവരുന്ന കുട്ടികളുടെ തിരക്കിന്റെ പരാമര്‍ശം, ആശു പ്രിയിലെ ഐ.ന്്‌.യു.വിലെ യ്ര്തങ്ങള്‍ എന്നിവയെല്ലാം നഗര്രതിതി സ്ൃഷടി ക്കുന്നവയാണ്‌. തിവഞണ്ടിയില്‍്‌ ഒരു യത ഏന്ന കഥയില്‍ വടകര സ്ഥലപരാമര്‍ശമുണ്ട്‌. മംഗലാപുരം എന്ന സ്ഥലനാമം ഒരു കഥയ്ക്കു നലികിയിട്ടുണ്ടെങ്കിലും ആ നാമത്തിലുപ൪ സ്ഥലതെൌക്കുറിച്ചുളള വിവരണങ്ങളൊന്നും കഥയില്‍ അടങ്ങി യിട്ടില്ല. തെക്മാടിയായ കുട്ട്‌ എന്ന കഥയില്‍, കോഴിക്കോടു സ്ഥലത്തിന്റെ പ്രത്യേകതയായ ച്രാദേശികഭാഷാ(ര്രയോഗം കീയേണ്ടവര്‍ കിഞ്ഞോളിന്‍, കേരേ ണ്ടവര്‍ കേരിക്കോളീന്‍ എന്നിങ്ങനെ കൊടുത്തിട്ടുണ്ട്‌. ആച്ഛിന്‌ എന്ന chin യില്‍ രണ്ടു സ്ഥലത്ത്‌ ്രഞ്ചുകാരെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. ഒരിക്കല്‍ക്കുടി പഠതാറില്‍ ചെന്നിരുന്ന്‌ സുര്യാസ്തമയം കാണുവാന്‍ ആഗ്രഹിക്കുന്ന ൬രു ക്ക്ലെ ഗംഗാധരന്‍ എന്ന കഥാപാത്രം കഥാകൃത്തിന്റെ ഇപ്പോഴുള്ള ആഗ്ര LOGO ്രകടനമായിത്തന്നെ കാണാം. സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള 179 ത്വരയാണ്‌ ഇവിടെ പ്രകടമാകുന്നത്‌. പട്ടിണിയുടെ കഥ പറയുന്ന കളള൯ നായ യില്‍ മാദലാട്ട ഭഗവതിയെ വിളിച്ചരപാര്‍ത്ഥിക്കുന്നതിലൂടെ ്രാമീണാന്തരീക്ഷം സ്ൃഷ്ടിക്കുന്നുണ്ട്‌. കുതിയാലിക്കാര്‍ ഏന്ന കഥ ദാരിദ്യത്തിന്റെ ഉദാഹരണമാണ്‌. പത്തായം കാലിയാകുകയും അടുക്കളയില്‍ തീ പുകയാതിരിക്കുകയുംചെയ്യുമ്പോള്‍ സ്വന്തം മടിശ്ലീലയില്‍ അവശേഷിച്ചിരിക്കുന്ന ചില്ലിക്കാശും പെറുക്കിയെടുത്ത്‌ ചെറുമ ന്മാര്‍ക്ക്‌ ദാനം ചെയ്യുന്ന ഈ കാലഘടുത്തില്‍ തറവാട്‌ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്നതെങ്ങനെ എന്ന ചോദ്യത്തില്‍ നിന്നുംതന്തെ ദാനംചെയ്തു നശി ക്കുന്ന തറവാടിന്റെ ചിത്രം വ്യക്തമാണ്‌. ദാനധര്‍മ്മവും ഉട്ടുകഴിയ്ക്കലും പഴ യകാലഘട്ടത്തിലെ തറവാടുകളുടെ മുഖമുഗ്രയായിരുന്നു. തറവാടുകള്‍ക്കുളളില്‍ ഒന്നുമില്ലെങ്കിലും തങ്ങളുടെ പട്ടിണിയെ ലോകം അറിയിക്കാതെ പാവങ്ങളെ തീറ്റിപ്പോറ്റി പാരമ്പര്യം കാത്തുനശിച്ചുപോയ ഇല്ലങ്ങള്‍ താരതമ്യേന കൂടുത ലായിരുന്നു. ഥഞ്ച്‌ അധിനിവേശ പ്രദേശമായ മയ്യഴിയിലെ പ്രത്യേകതകള്‍ ഉള്‍ക്കൊ BAIN കഥയാണ്‌ അനന്തന്‍ സായ്വ്‌. മയ്യഴി, പുതുശ്ശേരി, പാതാര്‍, ജോണ്‍ ഓഫ്‌ ആർര്‍ക്കിന്റെ പത്മ, ആവിലായിലെ മാതാവിന്റെപളളി, പുത്തമ്പലം, മുണ്ടോക്കിലെ വേണുഗോപാലയം എന്നിവയെല്ലാം കഥയില്‍ പരാമര്‍ശിച്ചിരി ക്കുന്നു. ചോറ്രുപാത്രവ്യം ഫെമിനിസവ്യം എന്ന കഥയിലും മയ്യഴി പരാമർശി ക്കുന്നുണ്ട്‌. ഭപേടി എന്ന കഥയില്‍ ഗ്രാമത്തിന്റെ നഷ്ടബോധം സ്ഫുരിക്കുന്ന വാക്കുകള്‍ കാണാം. ....വയലിന്റെ കരേല്‌ കാറ്റുംകൊണ്ട്‌ നടക്കാന്‍ ഒരു സുഖാ. പണ്ട്‌ ന്റെ വീട്ടിന്റെ പടിഞ്ഞാറ്‌ മുഴ്നും വയലായ്രുന്നു. ഇപ്പോ അവ്ടെ പീടിക 180 കളും വീടകളുമാ. ല്ലാം പോയി? * മിസ്റ്റിസ്റ്‌ ദ്ധോളി പോത്തമന്റ്‌ മരണത്തില്‍ എം.മുകുന്ദന്‍ ജോലി ചെയ്തിരുന്ന ഗ്രഞ്ച്‌ എംബസ്സിയുടെ പരാമര്‍ശമുണ്ട്‌. ഡിറ്റകടിവിന്റെ ദകസന്വേഷണം പ്രധാനപ്രമേയമായി ഏടുത്തിരിക്കുന്ന ഈ കഥയില്‍ കൊലപാതകി എം.മുകുനദുനാണെന്‌ സ്വയം പ്രസ്താവിക്കുന്നുണ്ട്‌. സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതികളെ തന്റെ സാഹിത്ൃ൪ചനയിലുടെ നിശിതവിമര്‍ശനം നടത്തി ഇല്ലാതാക്കുന്ന എഴുത്തുകാരനാണ്‌ താന്‍ എന്നുളള അവബോധമാണ്‌ അത്തരത്തില്‍ സ്വയം പ്രസ്താവന നടത്താന്‍ അദ്ദേഹത്തിന്‌ ധൈര്യം കൊടുത്തത്‌. അതുകൊണ്ടുതന്നെ ്രഞ്ച്‌ എംബസ്സി, കെ.സെവന്റി സികസ്‌ ഹോസ്‌ കാസ്‌, ന്യൂഡല്‍ഹി, 71 ദ എന്നിങ്ങനെ തന്റെ മുഴുവന്‍ അഡ്രസ്സും അദ്ദേഹം കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൃഷിക്കാരന്‍ എന്ന കഥയില്‍ നാഗരിക ജീവിതം ഉപേക്ഷിച്ച്‌ കൃഷിക്കാ രന്റെ കുപ്പായം അണിഞ്ഞ്‌, കൃഷിക്കാരന്റെ ജീവിതചര്യകളില്‍ ആനനിക്കുന്ന യുവാവിനെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. പുതിയജീവിതം ഇഷ്‌ടപ്പെടുന്ന, കൃഷിക്കാരന്‍ അതില്‍ ശാന്തിയും സമാധാനവും കണ്ടെത്തുന്നു. കൂട്ടുകാ രനായ അനില്‍ കപാഡിയയും ഒന്നിച്ച്‌ ഫാഷന്‍ മോഡലായിരുന്ന വിനീതയെ പ്രേമിച്ചതും മറ്റും മറന്നുകളയുവാന്‍ ആഗ്രഹിക്കുന്ന കൃഷിക്കാരന്‍, ഇന്നിന്റെ ജീവിതാവസ്ഥകളെ ഇഷ്‌ടപ്പെടുന്നു. കാരണം അത്‌ അയാള്‍ക്കു ശാന്തിയും സമാധാനവും നല്കുന്നു. നിറയെ പാടങ്ങള്‍, മാത്രമല്ല ഒരങ്ങാടിയുമുണ്ട്‌. അങ്ങാ ടിയുടെയും പാടത്തിന്റെയും നടുവിലൂടെയാണ്‌ തോട്‌ ഒഴുകി പോകുന്നത്‌. എന്നി ങ്ങനെ കണ്ണന്‌ മാന്റിൽ മനോഹരമായ ഗ്രാമചിത്രം കൊടുത്തിടുണ്ട്‌. 181 4.1.2 നഗരസവിശേഷതകള്‍ നഗരത്തിന്റെ എല്ലാ ഇടങ്ങളും പരിചിതമായിരുന്ന കഥാകൃത്തിനെയാണ്‌ കഥകളില്‍ കാണുവാന്‍ സാധിക്കുന്നത്‌. അസ്തിത്വദു:ഖം, നഗരവല്‍ക്കരണവും പിര്രകലയും, ദളിത്‌ സംവാദങ്ങള്‍ എന്നിങ്ങനെ ദല്‍ഹി മുകുന്ദന്‌ പരിചയപ്പെ ടുത്തിയ എല്ലാ മേഖലകളും കഥകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ദല്‍ഹി ടഃ ല്‍ നഗരത്തിന്റെ ബീഭത്സമായ കാഴ്ചയാണ്‌ അവതരിപ്പിച്ചി ടുള്ളത്‌. ബലാല്‍സംഗവും അക്രമങ്ങളും നിറഞ്ഞ ഇടം. അതുകണ്ടു പ്രതികര ണശേഷിയില്ലാതെ ആന്വദിക്കുന്ന പുതിയ തലമുറ. സമാധാനത്തിന്റെ കൊച്ച രിപ്രാവ്‌ പറന്നു വരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എഴുതപ്പെട്ട കഥയുടെ ഉള്ളടക്കം ഇന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നുളളത്‌ കഥാകാരന്റെ ദീര്‍ഘദര്‍ശ നത്തെ ചുണ്ടിക്കാണിക്കുന്നു. ടു ഇല്‍ വണ്‍ എന്ന കഥയില്‍ ദുബായ്‌ പട്ടണം പ്രാമര്‍ശിക്കുന്നുണ്ട്‌. ഗ്രാമത്തില്‍നിന്ന്‌ നഗരത്തിലേക്കുള്ള പത്വര്‍ത്തനം അക്മ മമയില്‍ കാണാം. ന്യുഡില്‍സും ചിക്കന്‍ചില്ലിയും സോയാസോസും കഴിക്കുന്ന, അബ്ദയുടെ പാട്ടുകേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമ്മമ്മ കിര്‍ത്തനങ്ങള്‍ ഇഷ്ട പ്പെടുന്ന പാരമ്പര്യം അതിജീവിച്ചു ആധുനികതയിലേക്കു മുന്നേറുന്നു. ഒരു നഗരത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും ദല്‍ഹി നഗരത്തിലെ ജീവിതകാലയളവില്‍നിന്നും എം.മുകുന്ദന്‍ ഗ്രഹിച്ചിട്ടുണ്ട്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ മംഗളപ്രതം എന്ന കഥ. അനില്‍ ഖന്ന, മഞ്ജു ശര്‍മ്മ എന്നിവര്‍ കാമുകീകാമുകന്മാരാണ്‌. വിവാഹത്തിന്‌ അനില്‍ഖന്നയുടെ അച്ഛന്‍ പറഞ്ഞ സ്ത്രീധനം 75, രൂപ ഒരു വര്‍ഷംകൊണ്ട്‌ എളുപ്പത്തില്‍ സമ്പാദിക്കാ നുളളവഴി അനില്‍, മഞ്ജുവിനു കാണിച്ചുകൊടുക്കുന്നു. സ്വയം വില്ക്കുക. 182 എട്ടു മാസങ്ങള്‍ കൊണ്ടുതന്നെ മഞ്ജു പണം സമ്പാദിക്കുന്നു. വിവാഹം ഗംഭീ രമായി നടക്കുന്നു. ഇന്നത്തെ തലമുറയിലെ വഴിതെറ്റുന്ന ചിലരുടെ ജീവിത ത്തിലേക്കു കഥയിലെ സൂചകങ്ങള്‍ വിരല്‍ചുണ്ടുന്നു. ദല്‍ഹിയുടെയും ചാന്നി ചനക്കിന്റെയും പരാമര്‍ശമുള്ള ഗലികത്തിന്‌ മദ്യവുംപെണ്ണും ഒരു പട്ടണവാ സിയുടെ ജീവിതത്തില്‍ എ്രപകാരം ്രാധാന്റൃമര്‍ഹിക്കുന്നു എന്നു ചിത്രികരി ക്കുന്ന കഥയാണ്‌. നഗരത്തിന്റെ തിരക്കുംബഹളവും ചിത്രീകരിക്കുന്ന കാപ്പി? ക്കടയില്‍്‌ എന്ന കഥയില്‍ മുകുന്ദന്‍ കഥാപാത്രമായി വരുന്നുണ്ട്‌. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്െക്കുറിച്ച്‌ പ്രാമര്‍ശിക്കുന്ന ഒരു കഥയാണ്‌ മ്മോട്ടോള്‍ സൈക്കിള്‍ ഓടിക്കുന്ന ചങകുട്ി. മാമുലുകളില്‍നിന്നും മോചനം കൊതിക്കുന്ന ആധുനികസ്ത്രിയുടെ പ്രതീക്‌ മാണ്‌ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ഗോപാലന്‍ നായരുടെ മകള്‍. കല്ലു കുളം പഞ്ചായത്തിന്റെ മാമൂലുകളെ തെറ്റിച്ചുകൊണ്ടാണ്‌ ഒരു പെണ്ണു സൈക്കിള്‍ പോലും ഓടിച്ചിട്ടില്ലാത്തിടത്ത്‌ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നത്‌. “അമേരിക്കയിലും യുറോപ്പിലും എന്ന പോലെ നമ്മുടെ പഞ്ചായത്തിലും സ്ത്രീ സ്വാതന്ത്രം വരികയാണ്‌? മാജിക്കല്‍ റിയലിസവും ആഥഫിക്കന്‍ കവിതയും മറന്ന്‌ ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെ പറഞ്ഞു. യൂറോപ്പില്‍ ്ഥീ സെകസിന്‌ വഴിയൊരുക്കിയത്‌ സിമോന്‍ ദ്‌ ബുവ്മാറല്ലേ? നമ്മുടെ പഞ്ചായ ത്തിലെ ബുവ്വാറാണ്‌ ഗോപാലന്‍ നായരുടെ മകള്‍. ഇപ്രകാരം ഈ കഥയില്‍ സ്ത്രീ ശാക്തീകരണവും ആധുനികവല്ക്കരണവും പരാമര്‍ശിക്കുന്നുണ്ട. തിവ TEIDIG ഒരു യമ, ഛതോപാദ്യായയുക്ട മകള്‍്‌, ചിതകളുടെയും ഗര്‍ഭപ്ാ തങ്ങളുടടയും ഘോഷയാത, മുണ്ഡനം ചയ്യച്ചെട്ട ജീവിതം, ഇതിലേ, (ataga 183 ദപുരം, അവര്‍ പാടുന്സു, ഏതോ ഒരു രാജ്യം, വിരല്‍ത്തുമ്പ്‌ എന്നീ കഥകളി ലെല്ലാം ഫോര്‍ണോഗ്രഫി അടയാളപ്പെടുത്തിയിട്ടുണ്ട. ഒരു പാതു, വേശ്യകമള നങ്ങള്‍ക്കമരന്പലാം, അഭിസാത്ക, ഒരു കൂട്ടിക്കൊടുച്പുകാരന്റ്‌ ആത്മഗതങ്ങള്‍ എന്നി കഥകളിലെ കഥാപാത്രങ്ങള്‍ അഭിസാരികളുടെ ഗ്ൃഹംതേടി യാശ്രയാ കുന്നവരാണ്‌. ഇത്തരം നഗരസവിശേഷതകളെ എം.മുകുന്ദന്‍ യഥാതഥമായി തന്റെ കഥകളില്‍ ആവിഷകരിച്ചിരിക്കുന്നു. 4.12.4 നഗരവല്ക്കരണം സുഖസൌകര്യങ്ങളും ധനനമ്പാദനഡും ലക്ഷ്യമാക്കി ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്ക്‌ കുടിയേറി പാര്‍ക്കുന്നവര്‍ എം.മുകുന്ദന്റെ കഥകളില്‍ ധാരാള മാണ്‌. വന്‍നഗരങ്ങളുടെ പേരുകള്‍ കഥകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അമേരിക്ക, വാരണാസി എന്നീ രഞ്ജു സ്ഥലനാമങ്ങള്‍ സുചിതമായിരിക്കുന്ന കഥയാണ്‌ സ്ുധാശര്‍ക്മ. അറ്റ്ലാന്റിക്‌ സമുഗ്രം, ആൃഫിക്കന്‍ ഭൂഖണ്ഡം, ഫാന്‍സ്‌, വിയ നാം, ബ്യാ്രഥ എന്നിങ്ങനെ വലിയ നഗരങ്ങളുടെ പരാമര്‍ശം അടങ്ങിയി ടുളള കഥയാണ്‌ ചിതകളുമടയും ഗര്‍ഭചപാശ്രങ്ങളുടയും നലാോഷയമ്ൃത എന്ന ക്ഥ്‌ . ഉത്തമരവ്ധദിത്വത്തിന്റെ (പശ്നം ഏന്ന കഥയില്‍ നഗയത്തിന്റെ മറ്റൊരു മുഖം കഥാകൃത്ത്‌ ചിത്രീകരിക്കുന്നുണ്ട്‌. ഇരുവശത്തും ഓടകള്‍ ഉള്ള ഒരു സാധാ രണ ഗല്ലി. അവയെ തൊട്ടു മേല്‍ക്കുമേല്‍ പണിത, ഇടഞെരുങ്ങി നില്ക്കുന്ന കെട്ടിടങ്ങള്‍. ഫാഷന്‍ പരേഡും ട്വിസ്റ്റും നടക്കുന്ന ഹാം ബർഗ്ഗറും എസ്പ്ര സ്പോവും വില്ക്കുന്ന റസ്സ്രോറന്റുകളുടെ പിന്‍വശം കാണേണ്ട കാഴ്ചയാണെന്ന്‌ കഥയില്‍ പറഞ്ഞ്‌ വെയ്ക്കുന്നുണ്ട്‌. ദില്ലിയുടെയും നാഷണല്‍ പാര്‍ക്കിന്റെയും പരാമര്‍ശമുള്ള കഥയാണ്‌ കഥാവദഭശഷന്‍. നാട്‌ എന്ന കഥയിലും ദില്ലിയും മദി 184 രാശിയുമെല്ലാം കടന്നുവരുന്നുണ്ട്‌. ജന്‍പുരി, നൈസാമുദ്ദീന്‍, സര്‍ദാര്‍ ബസാര്‍, ചാന്ദിനിചനക്ക്‌ എന്നിങ്ങനെ കുറേ സ്ഥലങ്ങളുടെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന കഥയാണ്‌ തത്തകള്‍. ഫാന്‍സിന്റെ പരാമര്‍ശംവരുന്ന വനവും തെക്കന്‍ ദല്‍ഹി യുടെ സുചന നലകുന്ന ഒരു പാതയുമെല്ലാം എം.മുകുന്ദന്റെ വ്യത്യസ്ത സ്ഥല പരിജ്ഞാനം വെളിവാക്കുന്ന കഥകളാണ്‌. മാധവമന്റ്‌ യത്കള്‍ എന്ന കഥ യില്‍, ദാരിദ്യം ഒരു ജനസമുഹത്തെ എപ്രകാരം ബാധിക്കുന്നു ഏന്നു വ്യക്ത മാക്കുന്നുണ്ട്‌. ബനാറസിലെ ഗലിയില്‍ പട്ടിണികിടന്ന്‌ മരിച്ച ഒരു കുഞ്ഞിന്റെ വിറങ്ങലിച്ച ശരീരം, ദില്ലിയിലെ ചാന്നി ചക്കില്‍ പഷ്ണികിടന്ന്‌ മരിച്ച ഒരമ്മ യുടെ എല്ലുംതോലും മാ്രതമായിത്തീര്‍ന്ന ശരിരം, അന്യം നിന്നുപോകുന്ന തറ വാടുകള്‍ ജവയെല്ലാം നഗരത്തിന്റെ ഭിന്നമുഖങ്ങള്‍ ചിത്രീകരിക്കുന്നു. വേശ്യകമള നിങ്ങശ്ക്കൊരന്പലം എന്ന കഥയില്‍ ഹരിദ്വാര്‍, പഞ്ചാബ്‌, ബംഗാല്‍ ഉള്‍ക്കടല്‍ എന്നീ സ്ഥലങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു. മുണ്റഡ്ധതം ചെയ്യപ്പെട്ട ജിവിതത്തില്‍ ഡല്‍ഹി, ചെങ്കോട്ട, ഛാന്നി ചക്ക്‌ എന്നിവയെക്കു റിച്ചുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മദിരാശി, കുത്തബ്റോഡ്‌, സ്പാനിഷ്‌ എന്നീ സ്ഥലങ്ങളാണ്‌ ഞ്മാ൯ എന്ന കഥയില്‍ പരാമര്‍ശിച്ചിടുള്ളത്‌. ഇന്ത്യാ ഉഗയ്റ്റ്‌, കുത്തബ്‌ മീനാര്‍, ചെങ്കോട്ട എന്നിവയുടെ സൂചനകള്‍ അവര്‍ പാടുന്തു എന്ന കഥയിലുണ്ട്‌. ഡല്‍ഹിയുടെ പരാമര്‍ശം കിണറില്‍ വീണ പശുക്കിടാവു തോട്ട? എന്ന ഞാല്‍ എന്നീ ക്ഥകളിലുണ്ട്‌. ദല്‍ഹിയുടെ ഭൂമിശാസ്ത്രം വിരല്‍ത്തുമ്പ്‌ എന്ന കഥയില്‍ കാണാം. പഴയ ദല്‍ഹിയിലേക്കു പോകുന്ന 5 നമ്പര്‍ ബസ്സില്‍ കയറി പോയാല്‍, പത്രങ്ങളുടെ തെരുവായ ബഹദൂര്‍ സഫര്‍ മാര്‍ഗും കഴിഞ്ഞ്‌ ബസ്‌ ദരിയാഗഞ്ചിലേക്ക്‌ കടക്കും. ദരിയാഗഞ്ച്‌ കഴിഞ്ഞാല്‍ 185 ഉടനേ ഇടതുവശം ജുമാമസ്ജിദും വലതുവശം ചെങ്കോട്ടയും കാണാം. ഇപ്ര കാരം ദല്‍ഹി നഗരത്തിലെ ചിരപരിചിതനായ യാശ്രക്കാരനെപ്പോല്‍ നഗര ത്തിന്റെ ഉള്‍വഴികള്‍ എം.മുകുദന്‍ തന്റെ കഥകളില്‍ അടയാളപ്പെടുത്തിയിട്ടു ണ്ട്‌. 4.12.2 അസ്തിത്വദര്‍ശനം ആധുനികാന്തരകഥകളില്‍ ദാര്‍ശനിക വ്രശ്നങ്ങളും അസ്തിത്വത്തിന്റെ പ്രതിസന്ധികളും വിവരസാങ്കേതികവിദ്യയുടെ വിജ്ഞാനമണ്‍ഡലങ്ങളുമെല്ലാം കുടുതല്‍ ്രാധാന്യത്തോടെ ആവിഷകരിക്കപ്പെട്ടിട്ടുണ്ട്‌. എഴുത്തുകാരനെ വള രെയേറെ നസ്വാധീനിച്ചിട്ടുള്ള തത്ചസംഹിതകളിലൊന്നാണ്‌ അസ്തിത്വവാദ ദര്‍ശ നം. രണ്ടാം ലോകമഹായുദ്ധാനന്തരം പ്രചാരത്തില്‍ വന്ന ഒരു തത്ത്വസംഹിത യാണ്‌. വ്യക്ത്ൃനുഭവങ്ങളിലേക്കു തിരിഞ്ഞിരിക്കാതെ ജീവിതം ഒരു പ്രത്യേക കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ നുതനതത്ചസംഹിതയുട്യെപാരംഭ കന്‍ സോറന്‍ കിര്‍ക്കെഗാരും പ്രചാരകന്‍ ഷാങ്‌ പോള്‍ സാര്‍ത്രുമാണ്‌. മനു ഷ്യനെ നിയന്ത്രിക്കേണ്ടതായ സമസ്തനിയമങ്ങളും മുല്യവിശ്വാസങ്ങളും വലി ച്ചെറിഞ്ഞ്‌ എകസിസ്റ്റന്‍ഷ്യൂലിസം അവനെ സര്‍ദവ്യുമ്പത്രന്തനാക്കുന്നു. ജര്‍മ്മന്‍ ദാര്‍ശനികനായ ഹെയ്ഡറിന്റെ തത്ത്വചിന്തയില്‍ നിന്നാണത്‌ ഉത്ഭവിച്ചത്‌. നിലവിലുള്ള സ്ഥാപനങ്ങളുടെയും ആചാരവിശ്ചാസങ്ങളുടെയും ബന്ധ നത്തില്‍നിന്നും സ്വയം മുക്തരായ മനുഷ്യരാണ്‌ മുകുന്ദന്റെ കഥകളില്‍ കാണ ഉപ്പടുന്നത്‌. കീര്‍ക്കെഗാറില്‍ ആരംഭിച്ച്‌ സാര്‍ത്രില്‍ പൂര്‍ണ്ണമാകുന്ന അസ്തിത്വ ദര്‍ശനം എം.മുകുന്ദനയും ന്വാധിീനിച്ചു എന്നതിനു തെളിവാണ്‌ അദ്ദേഹത്തിന്റെ തമാശ രാധ മമ്തം, പ്രഭാതം മുതല്‍ പഭാതം വര, ഞാന്‍, അജ്ഞന്‍, അഞ്ചര 186 വയയസ്തുള്ള കുട്ടി എന്നി കഥകള്‍. ഈ കഥകളിലെല്ലാം കാണുന്ന തത്ത്വം പൊതുവാണ്‌. അന്യന്റെ വിക്ഷണത്തിലുള്ള വസ്തുതയാണ്‌ ഞാന്‍. അതായ ത്‌, അന്യന്‍ ഏത്ൃപകാരത്തിലാണോ ഒരാളെ അറിയുന്നത്‌ അതാണ്‌ അയാള്‍. മനുഷ്യസ്വാതന്ത്രൃത്തിന്റെ പരിധി നിര്‍ണ്ണയിക്കപ്പെടുന്ന മുഹൂര്‍ത്തമാണ്‌ അന്യ മനുഷ്യന്റെ ഉദയം. താനാരാണെന്നും തന്റെ ജീവിതനിയോഗം എന്താണെന്നും അറിയാതിരിക്കുന്ന അവസ്ഥയുടെ ഭികരത വിവരിക്കാനാവുന്നില്ല. അറിയപ്പെ ടാത്ത ലോകത്തിലെത്തിപ്പെടുന്ന വ്യക്തി പലപ്പോഴും താനാരാണെന്നു മന സ്റിലാക്കുന്നത്‌ അന്ൂരിലൂടെയാണ്‌. അസതിത്വവാദി സാധാരണക്കാരനേക്കാള്‍ പതിഭയും ്രാന്തദര്‍ശിത്വവും ഉളളവനാകയാല്‍ എന്തിന്റെയും സത്യാവസ്ഥ മനസ്സിലാക്കണമെന്ന്‌ അയാള്‍ക്കു നിര്‍ബന്ധമുണ്ട്‌. ഈയടിസ്ഥാനത്തിലാണ്‌ താനാരാണെന്നും തന്റെ ജന്മദനത്യമെന്താണെന്നും ആരായാന്‍ അസ്തിത്വ വാദി ശ്രമിക്കുന്നത്‌. ഈ ആശയമാണ്‌ മുകുന്ദന്‍ തന്റെ കഥകളില്‍ ആവിഷ്ക രിക്കുന്നത്‌. QW രാധ മമ്രതം ഏന്ന കഥ, ജീവിതത്തില്‍ ശാശ്വതമായിട്ടു ഒന്നുമില്ല എന്ന വാസ്തവം തെളിയിക്കുന്നതാണ്‌. നാം ഏറ്റവും വിലപ്പെട്ടതെന്നു കരു തുന്ന ബന്ധങ്ങള്‍പോലും മിഥ്യയാണ്‌. കുടുംബംപോലെ വ്യക്തിയ്ക്ക്‌ ഏറ്റവും ഹൃദ്യമായ സുരക്ഷിതത്വം പകരുന്ന സ്ഥാപനങ്ങള്‍പോലും ഏതു നിമിഷവും അന്യമായിത്തീരാം. ഐഡിന്റിറ്റി ക്രൈസിസ്‌ അവതീര്‍ണ്ണമാകുന്ന മുകുന്ദന്റെ ഇതര കഥകളില്‍നിന്നും ഭിന്നമായ ഒരനുഭൂതിയാണ്‌ ഈ കഥ പ്രദാനം ചെയ്യു ന്നത്‌. കോളേജുവിട്ടു വരുന്ന രാധ ആദ്യം കണ്ടുമുട്ടുന്നത്‌ കാമുകനായ സുരേ ഷിനെയാണ്‌. എന്നാല്‍ സുരേഷ അവളെ മനസ്സിലാക്കുന്നില്ല. നീ ഏതാണു 187 കുട്ടി? ഏന്ന സുരേഷിന്റെ ചോദ്യം; വിടിന്റെ അടുത്തുള്ള ചായപ്പിടികയിലെ ഭാസ്ക്കരന്റെ ചോദ്യം - ഏതാ ആ പോകുന്ന കൂട്ടിഃ; ഏതാ മോളേ, നി? എവി ടുന്നാ വരുന്നത്‌? - അച്ഛന്റെ ചോദ്യം; എന്താണു മോളുടെ പേര്‌? ഏതാ നാട? - അമ്മയുടെ ചോദ്യം; ഇപ്രകാരമുള്ള ജീവിതാവസ്ഥയില്‍ താന്‍ രാധയാണെന്നു ഉറപ്പിക്കാന്‍ ശ്രമിക്കുന്ന കേന്രകഥാപാത്രത്തെയാണ്‌ കഥയില്‍ ചിശ്രീകരിച്ചിരി ക്കുന്നത്‌. കഥയുടെ സമാപനത്തില്‍ പ്രകൃതിപോലും രാധയുടെ വ്യക്തിത്വം അംഗികരിക്കുന്നില്ല. നീ രാധയല്ല. നിന്നെ ഞങ്ങള്‍ക്കറിയില്ല എന്ന വാചക ദത്താടെ കഥ പൂര്‍ത്തിയാകുന്നു. പരസ്പരം അംഗീകരിക്കാത്ത ബന്ധങ്ങള്‍ ജിവിതത്തില്‍ തടസ്സമായിത്തീരുന്നു. താന്‍ ആരാണെന്നും എന്താണു തന്റെ ജീവിതനിയോഗമെന്നുമുള്ള അന്വേഷണം ഏതൊരു മനുഷ്യന്റെയും ജീവിത ത്തിലും സംഭവിക്കാവുന്നതാണ്‌. (പ്രത്യേകിച്ച്‌ പരിമിതമായ സ്വതേന്ത്രത്തിന്റെ ലോകത്തില്‍ ഇപ്രകാരം സംഭവിച്ചേക്കാം. നാം വിശ്വാസമര്‍പ്പിച്ചിരിക്കുന്ന വൃക്തി കളോ സ്ഥാപനങ്ങളോ എപ്പോഴും നമ്മെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിഭക്കൊളള ണമെന്നില്ല. മറ്റുള്ളവരുടെ മനസ്സില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചു കിട്ടാന്‍ കഴിയാതെവരുന്ന വ്യക്തിയുടെ അസാധാരണദുരന്തമാണ്‌ ഈ കഥയില്‍ ആവി ഷ്കരിച്ചിരിക്കുന്നത്‌. ഞ്ഞാന്‍ എന്ന കഥയിലെ രമേശന്‍ നായരുടെ അവസ്ഥ താനാരാണെന്ന്‌ സ്വയം അറിയാത്തതാണ്‌. മറ്റുളളവരിലൂടെ താനറിയുന്ന താനല്ല യഥാര്‍ത്ഥത്തിലുള്ള രമേശന്‍ നായര്‍. വീടും നാടും മേല്‍വിലാസമൊക്കെയുമുളള ഒരു സാധാരണ വ്യക്തിയാണ്‌ താനെന്ന ബോധമുണ്ടെങ്കിലും അതൊന്നും അയാളെ തൃപ്തനാക്കുന്നില്ല. കാരണം അയാളുടെ വ്യക്തിത്വം മറ്റനേകം വ്യക്തി ത്വങ്ങളുടെ ഉറവിടമാണ്‌. അതില്‍ പധാനമായത്‌ അയാളുടെ ചീര്രചനഠ്രപതി 188 ഭയാണ്‌. മറ്റുളളവരുടെ ദൃഷ്ടിയില്‍ അയാള്‍ അസ്തിത്വം നഷടപ്പെട്ടവനായി എന്ന്‌ വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിത്രകാരനായ അയാള്‍ മൃതനായി എന്നാണ്‌ അയാളെ നടുക്കുന്ന അറിവ്‌. എങ്കിലും അയാള്‍ സ്വന്തം സത്ത കണ്ടെത്തുന്നുണ്ട്‌. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഒരിക്കലെങ്കിലും അഭിമുഖികരി ക്കേണ്ടി വരുന്ന അവസ്ഥയാണ്‌ താന്‍ ആരാണെന്ന്‌ ആരായേണ്ടി വരുന്ന മുഹൂര്‍ത്തം. അജ്ഞ൯ന്‍ എന്ന കഥയില്‍ വല്ലേടത്ത്‌ ശങ്കരന്‍കുട്ടി നാടായനാ ഒടാക്കെ തേടി അലയുന്നത്‌ അയാളെത്തന്നെ കണ്ടെത്തുന്നതിനു വേണ്ടിയാ ണ്‌. അയാള്‍ സ്വന്തം നാട്ടുകാരോടൊക്കെ തടന്നപ്പറ്റിതന്നെ ചോദിക്കുന്നുണ്ടെ ങ്കിലും ആര്‍ക്കും ശങ്കരന്‍കുട്ടിയെ അറിയില്ല എന്നതാണ്‌ ഉത്തരം. വ്യക്തിക്കു മറ്റുളളവരുടെ ഉള്ളില്‍ ഇടമില്ലാതായിത്തിരുന്ന അവസ്ഥ, സ്വയം അറിയാനാ കാത്ത അവസ്ഥ സംജാതമാകുന്നു. അഞ്ചര വയസ്ത്യുള്ള കുട്ടി എന്ന കഥയില്‍, അസ്തിത്വ ദുഃഖംപേറി ആത്മഹത്യചെയ്യുന്ന കുട്ടിയെയാണ്‌ ചിത്രീകരിച്ചിരി ക്കുന്നത്‌. പഭാതം മുതത്‌ പ്രഭാതം വര എന്ന കഥയില്‍ ഏകാകിയും അശര ണനും അന്യനുമായ യുവാവ്‌ തനിക്ക്‌ എല്ലാവരെയും പരിചയപ്പെടുത്തുകയും സകലതും മനസ്സിലാക്കിത്തരികയുംചെയ്ത നാണുനായരോട ഏറ്റവുമൊടുവില്‍ താന്‍ ആരാണെന്നും തന്റെ പേരെന്താണെന്നും ഉറക്കെ വിളിച്ചുചോദിക്കുന്നു ണ്ട. സ്വത്വ്രതിസന്ധി ഏന്ന പ്രമേയം മനോഹരമായി കൈകാര്യംചെയ്യുന്ന ഈ ക്ഥ മുകുന്ദന്റെ ആഖ്യാനവൈദദഗ്ദ്ധ്യം വ്ൃക്തമാക്കുന്നതാണ്‌. ശുന്യമായ ലോകത്തിലേക്ക്‌ എറിയപ്പെടുന്ന മനുഷ്യന്‍ മാര്‍ഗ്ഗദര്‍ശിയില്ലാത്തവനും നിരാ 189 ലംബനുമാണ്‌. തന്റെ ജന്മോദ്ദേശ്യം എന്താണെന്നറിയാതെ അയാള്‍ അരങ്ങില്‍ പകച്ചു പോകുന്നു. അപരിചിതത്വം നിറഞ്ഞ അന്യലോകത്തിലേക്ക്‌ എത്തിച്ചേ രുന്ന മനുഷ്യന്‍ ഒറ്റയ്ക്കാണ്‌. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ബന്ധങ്ങളും തല്‍സ്ഥാനത്തു നിരക്കുന്ന മനാഷ്യവിഗ്രഹങ്ങളും ഈ ലോകത്തില്‍ അവനെ ചൂഴ്ന്നു നില്ക്കുന്നു. ബന്ധങ്ങള്‍ തിര്‍ക്കുന്ന കെട്ടുപാടുകള്‍ക്കുള്ളില്‍ അവന്‍ അമ്പ്വതഗ്തനാണ്‌. ബന്ധങ്ങളുടെ ധാരാളിത്തത്തിനിടയിലും താന്‍ ഒറ്റ യ്ക്കാണെന്ന ബോധം ഒരു ആധി പോലെ അവനെ പിന്തുടരുന്നു. തീവണ്ടി പുറത്തേക്കുതള്ളിയ വിജനമായ ഫ്‌ളാറ്റ്‌ ഫോമില്‍നിന്നും സ്ധന്തം വീട്ടിലെത്തി എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞിട്ടും തന്റെ സ്വത്വം എന്താണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയുന്നില്ല. വൃര്‍ത്ഥമായ ജന്മം. ഏകാന്തതാബോധേം കലശലാകുന്വപോള്‍ താനാരാണെന്നു അന്വേഷിക്കാന്‍ അവന്‍ അവനിലേക്കുതന്നെ തിരിയുന്നു. ശാശ്വതമായ ഉത്തരം അസാദ്ധ്യമായ സത്താപരമായ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 4,123 സഗോതവ്ും ചിതകലയും സാഹിത്യത്തില്‍ നവിീനങ്ങളായ ആശയചിന്താഗതികള്‍ വര്‍ത്തമാനകാ ലസമുഹത്തിനു യോജിച്ചവിധം ആവിഷ്കരിക്കുമ്പോഴേ ആന്വാദകശദ്ധയാ കര്‍ഷിക്കുവാന്‍ കഴിയുകയുള്ളു. കഥയെഴുത്തിന്റെ ഭിന്നവഴികളില്‍ ആശയ ധാര സ്ൃഷടിച്ചു ആമ്വാദകലോകത്തെ വിസ്മയിപ്പിച്ച എം.മുകുന്ദന്‍ ശ്രാമത്തി ന്റെയും അതേസമയം നഗരത്തിന്റെയും കഥകള്‍ക്കു രുപം നല്കിയിട്ടുണ്ട. കാലാ നുസ്യൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ കഥാപ്രമേയം രൂപപ്പെടുത്തുവാന്‍ ശ്രമിച്ച എം.മുകുന്ദന്‍, ചെറുകഥയില്‍ സംഗീതവും ചിശ്രകലയും നല്ല രിതിയില്‍ സമ 190 മ്പയിപ്പിക്കുന്നു. ചിത്രങ്ങള്‍ കാലഘടുത്തിന്റെ ദര്‍പ്പണങ്ങളാണ്‌. അദ്ദേഹത്തിന്റെ കൃതികള്‍ പലതും ഭാഷയിലൂുടെയുള്ള വര്‍ണ്ണവിന്യാസംകൊണ്ട്‌ ചിത്രങ്ങളുടെ പദര്‍ശനശാലയായി മാറുന്നു. ദില്ലി അദ്ദേഹത്തിനു ചിശ്രകലയുടെയും പാശ്ചാ തൃസംഗിതത്തിന്റെയും പുതുവഴികള്‍ കാണിച്ചുകൊടുത്തു. മുകുന്ദന്റെ വാക്കു കളില്‍; “ഇനി മയ്യഴിയെക്കുറിച്ചു എനിക്കൊന്നും പറയാനില്ല. എന്റെ സാഹി ത്യൃത്തെ മയ്യഴിയില്‍ മാ്രതമായീ തളച്ചിടരുത്‌. ദല്‍ഹി ജിവിതത്തിലെ ചിത്രകാരനും സുഹൃത്തുമായിരുന്ന രാജന്‍ കാക്ക നാടനെക്കുറിച്ചു മുകുന്ദന്‍ സൂചിപ്പിക്കുന്നുണ്ട്‌. ആധുനികചിത്രകലയില്‍ താന്ത്രിക കലയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ കലാകാനോയിരുന്നു രാജന്‍. ആ സുഹൃ ത്ബന്ധാം സാഹിതൃത്തിലെ പുതുവഴികളിലൂടെയുളള പ്രയാണത്തിനു ്രാരംഭം കുറിപ്പിച്ചു. ആ ആദ്യകാല ആത്മമിശ്രത്തോടൊന്നിച്ചുളള യാശ്രാവഴികളെക്കു റിച്ച്‌ ഇ.എം.അഷറഫ്‌ യമുനയുടെ തീരങ്ങളില്‍ വിവരിക്കുന്നുണ്ട്‌. കൊണാട്ു പ്ലേസിലെ കേരളക്സബിലാണ്‌ പ്രധാനമായും അവര്‍ സന്ധിച്ചിരുന്നത്‌. ബംഗാളി മാര്‍ക്കറ്റിലെ ഇബ്രാഹിം അല്‍ക്കാസിയുടെ പ്രശസ്തമായ ആട്ടേ ഹെരിറ്റേജ്‌, തിവേണി ഗ്യാലറി, രവീഗ്രഭവനിലെ ലളിതകലാഅക്കാദമിയുടെ ആടു ഗ്യാലറി എന്നീ മുന്ന്‌ ആര്‍ട്‌ ഗ്യാലറികളും നാഷണല്‍ സ്ക്കുള്‍ ഓഫ്‌ ഗ്രാമയും ബിര്‍ജു മഹാരാജിന്റെ കഥക സ്ക്കൂളും ഈ സുഹൃത്തുക്കള്‍ സന്ധിക്കുന്ന മറ്റ ഇടങ്ങ ളായിരുന്നു. ചിത്രകലയുടെ നവീനപാാങ്ങള്‍ ആ സുഹൃത്സമ്മേളനങ്ങളില്‍ നിന്നും മുകുന്ദന്‍ ന്വന്തമാക്കിയിരുന്നു. രേഖകളാലും വര്‍ണ്ണങ്ങളാലും താളലയസമ്പുഷ്ടമായ ചിത്രകലയില്‍ 191 ആരോഹണാവരോഹണങ്ങള്‍ ദൃശ്യമാണ്‌. ചിത്രകലയില്‍ ചക്ഷുസ്സുകൊണ്ട ആസ്വദിക്കാനുള്ള സംഗീതമാണ്‌ ഉളളത്‌. ചിശ്രകലയെക്കുറിച്ചു എം.മുകുന്ദന്‍, കഥയുടെ തിരങ്ങളില്‍ എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. ചിത്രകാരന്‍ ഒരു ചിശ്രം വരയ്ക്കുമ്പോള്‍ അയാള്‍ പ്രകൃതിയുമായി ഉണ്ടായിരുന്ന തന്റെ ബന്ധം പുന:സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. ചിത്രകാരന്‍ ആശയവിനിമയം ചെയ്യുന്നത്‌ പറവകളെപ്പോലെയോ മാന്‍പേടകളെപ്പോലെയോ ആണ്‌. അഥവാ ഒരു ചിത്രകാരനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ശില്പിയെങ്കിലും ആകുക. ശില്പി കള്‍ ഉപയോഗിക്കുന്ന കല്ലും മരവും മാര്‍ബിളും വര്‍ണ്ണങ്ങള്‍ പോലെ തന്നെ പക്ൃതിയുടെ സ്യഷടികളാണ്‌. പക്ഷേ ആന്തരികമായി താന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഒരു കഥാകൃത്ത്‌ മാത്രമാണെന്ന തിരിച്ചറിവ്‌ ബ്രഷും ഉളിയും കൈയി ലെടുക്കുന്നതില്‍നിന്നും തന്നെ പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്‌. ഈ നിരാശാബോധത്തില്‍ ഭാഷ കൈവിടാതെത്തന്നെ വര്‍ണങ്ങളെ ഉപയോ ഗിക്കുവാനാണ്‌ എം.മുകുന്ദന്‍ തുടര്‍ന്നും ശ്രമിച്ചു. ഹിരതകലയിലൂടെ ആശയസംവേദനമാണ്‌ നടക്കുന്നത്‌. ചിത്രകലയിലെ ഇടം ചിത്രകാരന്‍ സ്യഷടിക്കുന്ന ലോകമാണ്‌. അതിനകത്തു നടത്തുന്ന ഇട പെടലുകളിലുടെയാണ്‌ അയാള്‍ വിനിമയം സാധിക്കുന്നത്‌. ക്യാന്‍വാസിനു പുറത്തുളള ദൃശ്യലോകത്തില്‍നിന്നും വ്യത്യസ്തമായ ഒരു ലോകമാണ്‌ സ്യഷ്ടി ക്കുന്നതെങ്കിലും ലോകം ചിത്രത്തില്‍ ഇടപെട്ടിരിക്കും. അതുകൊണ്ട്‌ ചീ്രകാ രന്റെ ഇടം - Space - ചിത്രകാരന്റെ സാമൂഹ്യമായ ഇടത്തിന്റെ 'പ്തിനിധാനം കുടിയായിരിക്കും. ലിംഗം, വര്‍ഗ്ഗം, മതം, ജാതി ഇവയൊക്കെ അതില്‍ മുഗ്രിത മാകും. ചീശ്രത്തിലെ ഇടത്തില്‍ യഥാര്‍ത്ഥത്തില്‍ ദൃശ്യങ്ങളല്ല വിന്യുസിതമാ 192 കുന്നത്‌, മറിച്ചു ഒരു പരത്ൃയശാസ്ശ്രമാണ്‌. ചിത്രകലയും സംഗീതവും പര സ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ കഥകളില്‍നിന്നും അതു വ്യക്തമാകുന്നുണ്ട്‌. പഠശ്ചാതൃസംഗിതത്തിന്റെ പ്രരഗുപമായ പ്രാകൃതസംഗിീതം ആഗ്രഥിക്ക, അസ്സീറിയ, ഈജിപ്ത്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ ആവിര്‍ഭവിച്ച ത്‌. ശ്രമേണ യുറോപ്പിലേക്കും ജപ്പാനിലേക്കും വ്യാപിച്ചു. പാശ്ചാതൃഗാനരൂപ ങ്ങള്‍ക്ക്‌ അടിസ്ഥാനഘടകമായിട്ടുള്ള ്ശുതി, പിച്ചു എന്നാണ്‌ അറിയപ്പെടുന്ന ത്‌. ആധുനികചിശ്രകലയില്‍ സംഗീതം കൊണ്ടുവരുവാന്‍ ശ്രമിച്ചവരില്‍ പോള്‍ ക്ലിയെയും കാന്റിന്‍സ്കിയും ആണ്‌ ്രമുഖരായിട്ടുള്ളവര്‍. ചിത്രകലയില്‍ സംഗീ തത്തിന്റെ സാമീപ്യം സ്പഷ്ടമായി കാണുന്നത്‌ പിക്കാസോയുടെയും ബ്രാക്കി ന്റെയും രചനകളിലാണ്‌. ചിത്രകലയുടെ സാന്നിദ്ധ്യവും സ്വാധീനതയും പ്രധാ നമായും നാലു മാര്‍ഗ്ഗങ്ങളിലൂടെയാണ്‌ മുകുന്ദന്റെ കഥയില്‍ കടന്നുവരുന്നത്‌. നിറങ്ങള്‍, ചിത്രങ്ങള്‍, ചിത്രകരേന്മാര്‍, ചി്രകലാസട്കേതങ്ങള്‍ എന്നിവയാണ വ. പ്തൃക്ഷ പരാമര്‍ശങ്ങളിലുടെയും ബിംബകല്പനകളിലുടെയും വാക്കുകള്‍ കൊണ്ടുളള ചിത്രമെഴുത്തിലുടെയും ആധുനികചിത്രകലാസങ്കേതങ്ങളുടെ ആവി ഷ്കാരത്തിലുടെയും ചിത്രകലയുടെ അനന്തസാദ്ധൃതകള്‍ സാഹിത്യത്തില്‍ പ്രതിഷഠിക്കാമെന്നു മുകുന്ദന്‍ തെളിയിച്ചു. അതോടൊപ്പം സംഗീതത്തിന്റെയും ത്തങ്ങള്‍ അദ്ദേഹം കഥയില്‍ പ്രയോഗിച്ചു. എം.മുകുന്ദന്റെ ആര്ട്ട്‌ അറ്റാക്ക്‌ എന്ന കഥ ചിത്രകലയുടെ വ്യതിരിക്ത മായ സങ്കേതങ്ങള്‍ മലയാളിയുടെ മുന്നില്‍ പ്രതൃക്ഷപ്പെടുത്തുന്നു. ശിവരാമന്‍ എന്ന മുഖ്യകഥാപാത്രത്തിന്റെ ജീവിതംതന്നെ വേഗംകുറഞ്ഞതും നിശ്ചലത 193 യോടടുത്തതും ഇരുണ്ടതും കറുത്തതുമായ ചായങ്ങള്‍ക്കു പ്രാധാന്യമുളൂളതു മാണ്‌. ശിവരാമന്റെ ഭാര്യ ലക്ഷമി സന്ധിവാതം വന്നു കിടപ്പിലായ ഒരു രോഗി യാണ്‌. കാലത്തോടു നിരന്തരമായി സംവദിക്കാനും കാലത്തിന്റെ സ്പന്ദന ങ്ങളെ അനാവരണം ചെയ്യാനും ഈ കഥയിലുടെ എം.മുകുന്ദനു കഴിഞ്ഞിട്ടു ണ്ട്‌. നാഷണല്‍ ടൈംസ്‌ എന്ന പത്രസ്ഥാപനത്തില്‍ തനിക്കുണ്ടായിരുന്ന ജോലി നഷടപ്പെട്ട വീട്ടിലേക്കു തിരിച്ചുവരുന്ന ശിവരാമന്‍ എന്ന ജേര്‍ണലിസ്സിന്റെ, ചിത്ര കലാനിരുപകന്റെ ഹൃദയമാണ്‌ കഥയില്‍ സ്പനിക്കുന്നത്‌. വീട്ടിലേക്കു നടന്നു വരുമ്പോള്‍ വെളിച്ചത്തില്‍നിന്ന്‌ ബോധപൂര്‍വ്വം മാറിനടക്കാനും ഇരുളിന്റെ മറ പറ്റാനും അയാള്‍ ശ്രമിക്കുന്നുണ്ട്‌. ഇരുളുംവെളിച്ചവും കൊണ്ടുളള വിദഗ്ദ്ധമായ ഒരു ആഖ്യാനം ചിത്രകാരന്റെ കരവിരുതോടെ മുകുന്ദന്‍ നിര്‍വ്വഹിക്കുന്നു. സമ്പ ന്നതയുടെ തീക്ഷണമായ വെളിച്ചത്തോടൊപ്പം ദാരിദ്യത്തിന്റെ ഇരുളും ഈ കഥയില്‍ ആവിഷകരിക്കപ്പെടുന്നുണ്ട്‌. ദാരിദ്രവും കൂലിവേലയും പ്രമേയമാ ക്കിയ പരിതോഷ്സെന്നിന്റെ ഒരു ചിത്രം പോലെയാണ്‌ അദ്ദേഹം ഈ രംഗം ഛിര്തികരതിച്ചിരിക്കുന്നത്‌. സ്വന്തമായി ഒന്നുമില്ലാത്ത ശിവരാമന്റെ അവസ്ഥ ദയനീയമാണ്‌. സന്ധി വാതം വന്ന ഭാര്യ, പ്രായപൂര്‍ത്തിയായ മകള്‍ ആരതി - ബാക്കിയെല്ലാം ഒന്നു കില്‍ വാടകയ്ക്കെടുത്തതോ പണയം വച്ചതോ ആണ്‌ എന്നയാള്‍ വേദനയോടെ ചിന്തിക്കുന്നു. ഉള്ള ജോലികുടി നഷ്‌ടപ്പെടുപ്പോള്‍ ഇനി ലക്ഷമിയ്ക്കെങ്ങനെ മരുന്ന്‌ വാങ്ങും, ആരതിയുടെ വിദ്യാഭ്യാസച്ചെലവ്‌ ആരു നിര്‍വ്വഹിക്കും എന്നു ഉളതെല്ലാം ചോദ്യചിഹമായി അയാളുടെ മുന്നില്‍ അവശേഷിച്ചു. ഈ സന്നി ഗ്ധാവസ്ഥയില്‍ കെട്ടിടങ്ങളുടെ ഇടയിലുടെ ഇരുട്ടിലൂടെ നടന്നുവരുമ്പോള്‍ 194 വഴിയിലെ ഇരുട്ടിലേക്ക്‌ മാര്‍ക്കറ്റിനരികിലെ കുറ്റ എടുപ്പുകളില്‍നിന്നും വെളിച്ചും വന്നുവീഴുന്നത്‌ കഥാകൃത്ത്‌ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്‌. പുരോഗമനചിന്തയുടെ പിന്തുടര്‍ച്ചക്കാരും സോഷ്യലിസ്റ്റ ആദര്‍ശവാദ ത്തില്‍ ആക്യഷടരുമായ പരിതോഷ്‌ സെന്‍, എം.എഫ്‌.ഹുസൈന്‍, എഫ്‌.എന്‍. MIM എന്നിവരെക്കുറിച്ച്‌ ഈ കഥയിലുളള പരാമര്‍ശം ചിത്രകലാരേംഗത്തെ കാഥികന്റെ വൈഭവം തെളിയിക്കുന്നതാണ്‌. രാജാരവിവര്‍മ്മയ്ക്കുശേഷം ഏറ്റ വുമധികം ജനവപ്രചാരം നേടിയ ഭാരതീയ ചിത്രകാരനാണ്‌ ഏം.എഫ്‌.ഹുസൈന്‍. ലോകവ്യാപകമായ ആസ്വാദനവും അംഗീകാരവും അദ്ദേഹത്തിന്റെ ചിശ്ര ങ്ങള്‍ക്കു ലഭിച്ചിരുന്നു. 1947ല്‍ ്രാന്‍സീസ്‌ ന്യൂട്ടണ്‍ സുസ എന്ന വിഖ്യാതചി ശ്രകാരന്റെ നേതൃത്വത്തിലുളള പ്രോഗ്രസ്സീവ്‌ ആർട്ടിസ്ററ്‌ ഗ്രൂപ്പില്‍ ചേര്‍ന്ന്‌ വര യ്ക്കുകയും [പദര്‍ശിപ്പിക്കുകയും ആരംഭിച്ചതുമുതല്‍ എം.എഫ്‌.ഹുസൈന്‍ ജന പ്ചാരമുളള കലാകാരനായി മാറി. ഭാരതത്തിലെ നാടോടികലാബിംബങ്ങളു ടെയും ഭാരതിയ വര്‍ണ്ണങ്ങളുടെയും വിശാലമായ ദൃശ്യ്പപഞ്ചം വലിയ ക്യാന്‍വാ സുകളില്‍ ഹുസൈന്‍ വരച്ചത്‌ ദേശാന്തര അംഗീകാരം ലഭിക്കുകയുണ്ടായി. സന്തം കലാസ്യഷ്ടികള്‍ക്കു പൊതുസമുഹത്തില്‍ പ്രപാരം പരത്തുന്നതിനും കച്ചവടസാധ്യതകള്‍ വികസിപ്പിക്കുന്നതിനും ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന കലാകാരന്‍ എന്ന സവിശേഷതയും എം.എഫ്‌.ഹുസനൈനു സ്പുന്തമാ ണ്‌. കഥയുടെ പ്രമേയവും ചിത്രകലയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതു കഥയുടെ നൂതനത്വം തെളിയിക്കുന്നതാണ്‌. പാബ്ജോ പിക്കാസോയും എഫ്‌. എന്‍.സുൂസയും എം.എഫ്‌.ഹുസൈനും പരിതോഷസെന്നും കലാരംഗത്തെ വിപ്ല 195 വകാരികളായ ചിത്രകാരന്‍മാരാണ്‌. മനുഷ്യരുപചി്രരചനയില്‍ ജ്യാമതീയ രുപ ങ്ങള്‍ - (geometrical tos] ലോകത്തിലാദ്യമായി ്രയോഗിച്ചു അംഗീകാരം നേടിയ ചിതകാരന്‍ പാബ്ലോ പിക്കാസോ ആണ്‌. അദ്ദേഹം സിറാമിക്‌ കലയും ശില്പകലയുമെല്ലാം പ്രയോഗിച്ചു നോക്കിയിട്ടുണ്ട്‌. പരിതോഷ്‌ സെന്നിന്റെ ചിത്ര ങ്ങള്‍ സോഷ്യലിസ്റ്റു ചിത്രങ്ങള്‍ എന്നറിയപ്പെടുന്നുണ്ട. ഇവരുടെയെല്ലാം ചിത്ര ങ്ങള്‍ ആന്വദിച്ചും പഠിച്ചും കലാനിരുപണം നടത്തിയ ശിവരാമന്‍ അതിനെതി രായ കാലത്തോടു രഞ്ജനത്തിലാകുവാന്‍ സാധിക്കുന്നില്ല. ഫാഷന്‍ഷോ അനു ഭാവികളായവര്‍ ഇന്നത്തെ കാലത്തിന്റെ നുതനങ്ങളായ മാറ്റങ്ങളെ ഉള്‍ക്കൊ ൂളുന്നവരാണ്‌. പരിണമിച്ചു കൊണ്ടിരിക്കുന്ന കാലത്തിന്റെ ്രതിനിധിയാണ്‌ ശിവരാമന്‍. പുതിയകാലത്തെയും അതിന്റെ ഹൃദയസ്പന്ദനങ്ങളെയും പല വീക്ഷ ണകോണുകളില്‍നിന്നും ഈ കഥയില്‍ ചിത്രീകരിക്കുന്നു. കലയ്ക്കു വരുന്ന അപചയം കഥാതന്തുവാക്കുന്നതിലൂടെ ആന്വാദകരെ ഒരു പുനര്‍വിചിന്തന ത്തിനു പ്രേരിപ്പിക്കുകയാണ്‌. കഥകളില്‍ സ്വിസ്വംശജനും ഗഞ്ച്‌ ചിത്രകാരനുമായ കൂര്‍ബെയുടെയും ആധുനികചിത്രകലയുടെ ആചാര്യനായ പോള്‍ സെസാന്റെയും പരാമര്‍ശമു ണ്ടായിട്ടുണ്ട. യഥാര്‍ത്ഥത്തില്‍ ചിത്രങ്ങളില്‍ രൂപങ്ങള്‍ക്ക്‌ ഒരു നവീനഛായ കൊടുത്തവരില്‍ ആദ്യത്തെയാള്‍ പോള്‍ സെസാന്‍ തന്നെയാണ്‌. ചിത്രകല യിലെ ഒരു സു്രധാനഘടകമാണ്‌ രുപം, നിളം, വീതി എന്നിവ ദവിമാനതല ത്തില്‍ ദിമാനമോ തര്രിമാനസ്വഭാവമോ രുപങ്ങള്‍ക്കു നല്കി ആശയങ്ങള്‍ ആവി ഷ്കരിക്കുക എന്നതാണ്‌ ചിത്രകലയുടെ അടിസ്ഥാനപൊരുള്‍. ഓദരാ ബിന്ദുവും ഒരോ രൂപമാകാം. രേഖകള്‍ രുപമാകാം. പെന്‍സില്‍ പൊടി പറ്റിയ കൈവിലേ 196 മര്‍ന്ന ഇം പഷനും രൂപമാകാം. രേഖകള്‍, വര്‍ണ്ണങ്ങള്‍, ടോണുകള്‍, ടെക്സ്ച റുകള്‍ എന്നവയെ ആവശ്യാനുസരണം വിനുസിപ്പിച്ച ചി്രകാരന്‍ തന്റെ ആശ യങ്ങളെ കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണത്തിനനുസരിച്ച്‌ ആവിഷ്കരി ക്കുകയാണ്‌ ചെയ്യുന്നത്‌. ശിവരാമന്റെ ലോകത്തില്‍നിന്നും വളരെ വിദുരത യില്‍ സഞ്ചരിക്കുന്ന മകള്‍ ആരതി ക്ഥാന്ത്ൃയത്തില്‍ വരച്ചു സമ്മാനം വാങ്ങുന്ന അച്ഛന്റെ ചിശ്രം കണ്ട്‌ ശിവരാമന്‍ താങ്ങാനാവാത്ത ഷോക്കില്‍പ്പെടുന്നു. ചിത്ര കലയും ജീവിതചപരിണാമങ്ങളും സമമ്പയിപ്പിച്ചുകൊണ്ട്‌ ഈ കഥ മനോഹര മായി രൂപപ്പെടുത്തിയിരിക്കുന്നു. ത്ത്യദാഹം എന്ന കഥയില്‍ കനാലിലെ ജലപ്രവാഹത്തെ സംഗീത ത്തോടു താരതമ്യപ്പെടുത്തിക്കൊണ്ടാണ്‌ ആരംഭിക്കുന്നത്‌. പ്രകാശന്റെ മുതുകു നിറയെ അനുവിന്റെ നഖക്ഷതങ്ങള്‍. അവ നീളത്തിലും വിലങ്ങനെയും ഏങ്കോ ണിച്ചും കിടക്കുന്ന ലിപികളാണ്‌. ഇതു ക്യുബിസ്റ്റ ചിശ്രങ്ങളുടെ മാതൃക യിലാണ്‌ പിത്രീകരിച്ചിരിക്കുന്നത്‌. ഭഴന്റെ അവസാനം ലോകചരിത്രത്തെ സംബന്ധിച്ചു പാഗാന്യമര്‍ഹിക്കുന്ന ക്യുബിസം വന്നുകഴിഞ്ഞു. ദുരെ അകലേക്കുപോകുന്ന കാഴ്ചകള്‍ യഥാര്‍ത്ഥ ക്യുബിസ്റ്റ സ്രകചറുള്ള ലാന്‍ഡ്‌്സ്കേപ്പുകള്‍ വരയ്ക്കാന്‍ ആവേശം പകരുന്നതായിരുന്നു. ഒബ്ജക്ടുകളെ ചിട്ടപ്പെടുത്തി രുപസ്ട്രക്ചറു കളാക്കിമാറ്റി പുറംരുപങ്ങളെ പാനാര്‍ഹമാക്കി. സിലിണ്ടര്‍, കോണ്‍, ക്യുബ്‌ തുടങ്ങിയ രൂപങ്ങള്‍ പ്രത്യക്ഷപ്ചെടുന്ന ചിശ്രങ്ങള്‍ക്കാണ്‌ ക്യൂബിസ്റ്റ്‌ ചീ്രങ്ങള്‍ എന്നു പറയുന്നത്‌. ഷോര്‍ഷേ [്രാക്കും പാബ്ജേോ പിക്കാസോയും കൂടി ഒത്തുചേര്‍ന്നു നടത്തിയ സൃഷ്ടിയാണ്‌ ക്യൂബിസം. ജുമേതീയരുപങ്ങളുടെ ആവിഷ്കാരവും കഥയില്‍ കാണാം. ഒരു കുളം 197 (വൃത്താകൃതി), ശിലാസ്തുപങ്ങള്‍ (കോണിന്റെയാകൃതിു, ദുഃഖം കുമിളകള്‍ പാലെ (ഗോളാകൃതി, കുര്‍ത്ത ഇലകള്‍ (്തികോണാകൃതി), സുരൃന്‍ ന്വ്ു ത്തം) എന്നിവ ഉദാഹരണങ്ങളാണ്‌. പെയിന്റിങിലെ ഡയലിറ്റിക്കല്‍ മെറ്റീരിയ ലിസത്തെക്കുറിച്ചും കഥാഭാഗത്ത്‌ പരാമര്‍ശിക്കുന്നുണ്ട്‌. പെയിന്റിങ്ങിലെ മെറ്റീ രിയലിസത്തിനു ജയം കൊടുത്ത സല്‍ നദ്തടത്തിലെ പെണ്‍കുട്ടികള്‍ എന്ന ക്കുൂര്‍ബെയുടെ ചിത്രത്തിന്റെ ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതില്‍നിന്നും കഥാകൃത്തിന്‌ ചി്രകലയുമായുള്ള പാടവം വ്യക്തമാണ്‌. സര്‍റിയലിസ്റ്റ ചിത്രരീതിയെപ്പറ്റിയും ഈ കഥയില്‍ പരാമര്‍ശിക്കുന്നു ണ്ട്‌. മനസ്സിന്റെ വിവിധങ്ങളായ യഥാര്‍ത്ഥവിചാരധാരകളെ ലോജിക്കുകളുടെ അമിതമായ നിയ്ര്തണങ്ങളില്ലാതെ ഏതെങ്കിലും മാധ്യമത്തില്‍ പ്രകടിപ്പിക്കു വാനുള്ള മനോന്യന്ത്രിത പ്രകിയയാണ്‌ സര്‍റിയലിസമെന്നു ഇതിന്റെ വക്താ വായി നിലകൊണ്ട ആന്ദ്രെ ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സ്വപ്നത്തിന്റെ കലാ രൂപമാണിത്‌. യുദ്ധനാന്തരലോകത്തിന്റെ ആവിഷ്കാരമായിരുന്നു. 1924ലാണ്‌ കവിയും കലാകാരനുമായ ആന്ദേ ്രത്തോങ്ങ്‌ ആദ്യത്തെ സര്‍റിയലിസ്റ്റ മാനി ഫെസ്റ്റോ പ്രസിദ്ധം ചെയ്തത്‌. ഫ്രോയിഡിയന്‍ സൈക്കോ അനാലിസിസിന്റെ ആശയങ്ങളും സ്വപ്നവ്യാഖ്ദാനത്്രതങ്ങളും സര്‍റിയലിസ്ററുകാര്‍ക്കു ആവേശം പകര്‍ന്നു, ശ്രാന്തമായ സയന്ദര്യവും വശ്യമായ അസംബുന്ധതയും ആകാംക്ഷ കൊളളിക്കുന്ന ഗുവടാത്മകതയും അതിന്റെ ്രത്യേകതകളാണ്‌. മാരകമായ യുക്തിരാഹിത്യം പ്രകടിപ്പിക്കുന്നു. ചി്രകാരന്‍ കഥാപാത്രമായി വരുന്ന മുകു BOA എല്ലാ കഥാപാത്രങ്ങളും ഈ പ്രത്യേകതകളോടു കൂടിയതാണ്‌. ഉദാഹ രണത്തിന്‌, “കണ്ണാടി പോലെ തെളിഞ്ഞ ജലം. ചിലപ്പോള്‍ പ്രകാശനു തോന്നും 198 - എനിക്കതിന്മേലുടെ ഒരു പാറയുടെ മുകളിലൂടെയെന്നവണ്ണം നടന്നു പോകു വാന്‍ കഴിയുമെന്ന്‌. ദിവാമ്വപ്നത്തിലെ ആട്‌ വെള്ളം കുടിക്കുവാനായി വന്നു. മുഖം താഴ്ത്തുമ്പോള്‍ കണ്ണാടിയില്‍തട്ടി അതിന്റെ മുഖം മുറിയുമെന്ന.” * നഗ്ന മായ കണ്ണുകളുടെ സൂചിമുനകൊണ്ടു പിടിച്ചെടുക്കുന്ന പ്രകൃതി പ്രതിഭാസ ങ്ങളെ (പകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രയോഗിച്ചുകൊണ്ട്‌ ചി്തണം ചെയ്യുന്ന കലാസമ്മത്രദായമാണ്‌ ഇംപ്രഷണിസം. കുളത്തെക്കുറിച്ചും ഇളനില ജലത്തെക്കുറിച്ചുമുളള പരാമര്‍ശങ്ങള്‍ കഥയില്‍ തെളിഞ്ഞു കാണാം. പ്രകൃതി യുടെ യഥാത്ഥമായ കാഴ്ചയില്‍നിന്നും ഭിന്നമായി പലനേരങ്ങളിലുള്ള പ്രകാ ശവിതാനങ്ങളെ, ചിശ്രകാരന്റെകുടി മനോധര്‍മ്മനുസരിച്ച, പുതിയൊരു കാഴ്ച തലം ആവിഷകരിക്കുന്ന രീതിയില്‍ ചിത്രീകരിക്കുകയാണ്‌ ഇം്രഷണിസ്റ്റ പിത്ര കാരന്മാര്‍, ശില്പകലയെക്കുറിച്ചും ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട. വലിയ ശരീ രവും ചെറിയ തലയുമുള്ള ഗിയാകോമറ്റിയുടെ പ്രതിമപോലെയാണ്‌ പ്രകാ (BOW ഇരിപ്പ്‌ എന്നു വര്‍ണ്ണിക്കുന്നുണ്ട. തിത്ൃദാഹം അവസാനിക്കുന്നത്‌ കഥാ നായകനായ പ്രകാശ്‌, ഓസ്വാല്‍ഡ്‌ ജോസഫ്‌ മട്ഷാലിയുടെ കവിത ചൊല്ലി അന്ത്യശ്വാസം വലിച്ചുപ്പോഴാണ്‌. Though the itch in my heart Grows deeper and deeper | cannot scratch ഇപ്രകാരം തിത്യദാഹത്തില്‍ ചിത്രകലയും ശില്പകലയും സംഗീതവും സമ്മേളി ചിരിക്കുന്നതു കാണാം. സാഹിത്യവും കലയും വിഭിന്നമല്ല എന്നും ഒന്നു മറ്റൊ 199 ന്നിനോടു ചേര്‍ന്നിതിക്കുമ്പോള്‍ ആന്പാദ്യതയുടെ അംശങ്ങള്‍ വര്‍ദ്ധിക്കുന്നു വെന്നും ഇതില്‍ നിന്നും വ്യക്തമാണ്‌. ചിറകുകളുള്ള ത്‌വണ്ട്‌ എന്ന കഥയിൽ ഇന്ത്യയിലെ പ്രഗത്ഭനായ സര്‍റിയലിസ്റ്റ്‌ പെയിന്ററെക്കുറിച്ചും ദാലി, ആന്റരേ, ബ്രിട്ടന്‍, ദാദാ എന്നീ പ്രശ സ്തരായവരുടെ പേരുകളും കഥയില്‍ സൂുചിപ്പിക്കുന്നുണ്ട്‌. ഇരുട്ടും പ്രകാശവും ഇടകലര്‍ന്ന ചിത്രത്തിന്റെ രൂപരേഖ ക്ഥാരംഭത്തില്‍ ചിത്രികരിച്ചിട്ടുണ്ട. ദാദ യുടെ ചിന്തകള്‍ നിഷേധമാണ്‌. ദാദായിസത്തിന്റെ തുടര്‍ച്ചയായാണ്‌ യുക്തിര ഹിതസമ്വവപ്നാടനത്തിനും അസംബന്ധത്തിനും ്രാധാന്യം നല്കിയ സര്‍റിയ ലിസം എന്ന പ്രസ്ഥാനം നിലവില്‍ വന്നത്‌. എന്തും എങ്ങനെയും ചേര്‍ക്കാം, ചേരും എന്ന കൊളാഷ വിക്ഷണവും എന്തും നിര്‍മ്മാണമാണെന്ന കണ്‍സ്ട്രക്ടി വിസ്റ്റ സിദ്ധാന്തവും അയുക്തികതയാണ്‌ ഏറെ ശ്രേേഷഠം എന്ന ദാദായിസവും ചേര്‍ന്നതാണ്‌ സര്‍റിയലിസമെന്ന പ്രസ്ഥാനം. കൂടാതെ കഥയില്‍ പരാമർശി ക്കുന്ന ഉദിക്കുന്ന സുര്യന്‍ ലോകത്തിലെ ആദ്യത്തെ ഇ്രപഷണിസ്റ്റ്‌ ചിശ്രമാണ്‌. 872ല്‍ ക്ലോദ്മോനെ രചിച്ചതാണ്‌. ്രശസ്തമായ റുവന്‍പള്ളിയുടെ മുന്‍വശം ക്ലോദ്‌ മോനെ എന്ന ചിത്രകാരന്‍ ഇരുപതു ക്യാന്‍വാസുകളില്‍ പ്രഭാതംമുതല്‍ സന്ധ്യവരെ കാത്തിരുന്ന്‌ സുര്യന്റെ മാറ്റങ്ങളില്‍ വെളിച്ചത്തിനും നിഴലിനും വിധേയമായി വര്‍ണ്ണങ്ങളുടെ സ്വയം വിന്യാസത്താല്‍ രൂപപ്പെടുന്ന ദൃശ്യവി സ്മയങ്ങളെക്കുറിച്ചു പഠിച്ച്‌ ചിത്രം വരച്ച്‌ ശാസ്ത്രീയനിഗമനങ്ങള്‍ ലോകത്തിനു നല്കി പുതു്രസ്ഥാനങ്ങള്‍ക്കു പ്രചോദനം നല്കിയിരുന്നു. അവര്‍ പാടുന്നു എന്ന കഥയില്‍ ഇ്പകാരം വിവരിക്കുന്നുണ്ട്‌. “നാനാ 200 വര്‍ണ്ണങ്ങളിലുള്ള ഒരു സമൃദം ശാന്തസമുഗ്ദരവും അറ്റലാന്റിക സമുദ്രവും കുടി ച്ചേര്‍ന്ന, ചെങ്കടലും കരിങ്കടലും അറബിക്കടലും കൂടിച്ചേര്‍ന്ന ഒരു കടല്‍. ചുവപ്പും പച്ചയും നിലയും മഞ്ഞയും തിരകള്‍. വെളുത്ത,ചുവന്ന, നീലിച്ച പൂഴി.” ഇവിടെ നിറങ്ങളെ സംബന്ധിച്ച ചി്രകാരന്മാരുടെ സിദ്ധാത്തം ആവിഷ്കരിക്കുന്നു. ഓരോ വര്‍ണ്ണത്തിനും അതിന്റേതായ പുരകവര്‍ണ്ും ഉണ്ടെന്ന വസ്തുത ഷെനവ്റ്യു ളിന്റെ കാലത്തിനുമുമ്പുതന്തനെ ചിത്രകാരന്മാര്‍ക്കു അറിയാമായിരുന്നു. ഉദാ -: ഉചെമപ്പിന്റെ പുരകവര്‍ണ്ണം പച്ചയാണ്‌; നീലയുടേത്‌ മഞ്ഞ; അങ്ങനെ വേണമെ ങ്കില്‍ വര്‍ണ്ണങ്ങളുടെയും പുരകവര്‍ണ്ുങ്ങളുടെയും ഒരു ചാര്‍ട്ട നിര്‍മ്മിക്കുക സാദ്ധ്യമാണ്‌. വര്‍ണ്ണങ്ങള്‍ മനുഷ്യന്റെ ദ്ൃഷടി പടലത്തില്‍ സ്യഷടിക്കുന്ന ്ഭാ വത്െപ്പറ്റിയാണ്‌ ഷെവ്റ്യൂള്‍ ഗവേഷണം നടത്തിയത്‌. ചിത്രങ്ങള്‍ക്കു തിളക്കം ദതോന്നിക്കണമെങ്കില്‍ പ്രാഥമിക വര്‍ണ്ങ്ങള്‍മാത്രം ഉപയോഗിക്കുക എന്നദ്ദേഹം കണ്ടെത്തി. “മേശയുടെ അരികില്‍ ചെന്നിരുന്നു. തന്റെ മേശ. ചുവപ്പും പച്ചയും നിറമുളള ഫോള്‍ഡറുകള്‍. സ്ക്കൂട്ടറിരന്‍്റ പിസ്റ്റണ്‍ കൊണ്ട്‌ സ്വയംപണിത, സ്വയം പെയിന്റ്‌ ചെയ്ത ചാരത്തട്ട. പേനകളും പെന്‍സിലുകളും നിറഞ്ഞ പ്ാസ്റ്രിക പാത്രം. ഇ്രകാരം അവര്‍ ചാടുന്നു എന്ന കഥയില്‍ എം.മുകുന്ദനും വര്‍ണ്ണങ്ങളുടെ ്രയോഗത്തിലുടെ കഥാതന്തുവിന്‌ ആകര്‍ഷണീയത വരുത്തി യിട്ടുണ്ട. കഥാന്തൃത്തിലും അവര്‍ മരിച്ചു എന്നു പാടിയിട്ടാണ്‌ സമാപിക്കുന്നത്‌. ജലച്ചായം ഏന്ന കഥയില്‍, സ്വര്‍ണ്ണവര്‍ണ്ണത്തിന്റെ ഭാഷ്യം ആവര്‍ത്തിച്ചു വരുന്നതു കാണാം. സ്വര്‍ണ്ണക്കുമിളകള്‍ക്കിടയില്‍നിന്ന്‌ അവന്‍ സാവധാനം താഴേക്കു വഴതിക്കൊണ്ടിരുന്നു. പൊന്നു കലങ്ങിയ വെളളം തട്ടി ബാബുവിന്‌ കുളിര്‍ തോന്നിയതായും അമ്മായി സ്വര്‍ണ്ണമണികള്‍ വീഴുന്നതുപൊലെ ചിരി 201 പൃതായും കഥയില്‍ സൂചിപ്പിക്കുന്നുണ്ട്‌. കുലുങ്ങുന്ന സ്വര്‍ണ്ണവളകളെക്കുറിച്ചും അടക്കാപക്ഷിയുടെ കൊക്കിനു സ്വര്‍ണ്ണനിറമാണെന്നും പശുവിന്റെ കൊമ്പു കള്‍ക്കു വെളളിനിറമാണെന്നും അമ്മായി പറിച്ചുകൊടുത്ത പൂവിനു നീല നിറമാണെന്നും കിടക്കുന്ന മുത്തശ്ശന്റെ കണ്ണിലെ കൃഷ്ണമണികള്‍ക്കു സ്വര്‍ണ്ണ നിറമാണെന്നും മുത്തശ്നൂന്റെ കൈനഖങ്ങള്‍ പൊന്നില്‍ തിര്‍ത്തതാണെന്നും കഥയില്‍ ചിത്രികരിച്ചിട്ടുണ്ട്‌. ഇപ്രകാരം നിറങ്ങളുടെ സമ്മേളനം തന്നെ കഥ യില്‍ വിന്യസിച്ചിട്ടുണ്ട്‌. ജീവിതത്തിന്റെ ദു:ഖം, ദാരിദ്്യംമഠ്രം അനുഭവിച്ചു വളര്‍ന്ന ബാബു മര ണത്തിന്റെ മറുകരകണ്ടു തിരിച്ചുവരുന്നതായിട്ടാണ്‌ കഥയില്‍ പരാമര്‍ശിച്ചിരി ക്കുന്നത്‌. കഥയുടെ സമാപനത്തില്‍ അതു കുറച്ചുകൂടി വ്യക്തമായിക്കൊടു ത്തിട്ുണ്ട്‌. ആരുടേയോ കൈകളില്‍ അവന്‍ പതുക്കെ വെളളത്തിനു മുകളി ലേക്കു ഉയര്‍ന്നുവെന്നും കിണറിന്റെ മുകളിലെ ആകാശത്തിന്റെ നിലവ്യത്തം വലുതായി വന്നുവെന്നും പിന്നിട കണ്ണു നിറയെ വെളിച്ചത്തിന്റെ അലയടികള്‍ ഉണ്ടായെന്നും കഥയില്‍ കാണാം. വീണ്ടും ജീവന്റെ പ്രകാശത്തിലേക്ക്‌, അമ്മ യുടെ കൈകളിലേക്കു ബാബു കുഴഞ്ഞു വീഴുന്നതായിട്ടാണു ചിശ്രീകരിക്കു ന്നത്‌. ഇരുളുംവെളിച്ചവും ചിത്രീകരിച്ചിട്ട മരണത്തിന്റെയും ജീവന്റെയും ഇട കലർന്നുള്ള ആബ്യാനം ഒരു ചിശ്രകാരന്റെ കരവിരുതോടെ മുകുന്ദന്‍ ഈ കഥ യില്‍ നിര്‍വ്വുഹിക്കുന്നതു കാണാം. ഇന്ദിയങ്ങളില്‍്‌ മശത്യം ഏന്ന കഥയില്‍ കൊളാഷിന്റെയും പോയിയ്യി ലിസത്തിന്റെയും സ്വാധീനം കാണാം. കൊളാഷ്‌ (ഫഞ്ച്‌ ഭാഷയിലെ പദമാണ്‌. 202 ഇതിന്റെ അര്‍ത്ഥം പല തുണ്ടുകള്‍ ഒട്ടിച്ചുണ്ടാക്കിയ ഒരു ചീശ്രം എന്നാണ്‌. വിവിധ ലോഹങ്ങളും സാധനങ്ങളും തുണികളും കടലാസു കഷ്ണങ്ങളും യോജിപ്പിച്ചു ചിത്രമാക്കി മാറ്റുന്ന ഗ്രകിയയാണ്‌. ഇതിന്റെ രചനയ്ക്ക്‌ കലാപാ ടവം ഉണ്ടാകണം, 20-൦ നൂറ്റാണ്ടിലാണ്‌ കൊളാഷ്‌ അംഗീകൃതരചനാശൈലി യായത്‌. പാബ്ലോ പിക്കാസോയാണ്‌ ഉപജ്ഞാതാവായി അറിയപ്പെടുന്നത്‌. 1900 കളില്‍ ധാരാളം കൊളാഷ്‌ രചനകള്‍ സ്ൃഷടിക്കുകയുണ്ടായി. കേര്‍ട്ഷ്ിറ്റേഴ്‌സ്‌ എന്ന ചിത്രകാരന്‍ കൊളാഷ്‌ ശൈലിയ്ക്ക്‌ ഒരു നുതനാധ്യായം തന്നെ എഴുതു കയുണ്ടായി. കൂട്ടിച്ചേര്‍ക്കല്‍ കൊളാഷിന്റെ ഒരു രീതിയാണ്‌. തടിക്കഷണങ്ങള്‍, കല്ലുകള്‍, ലോഹനിര്‍മ്മിത വസ്തുക്കള്‍, മണല്‍, പരല്‍, ചരട, വയര്‍, തുണി, പിപ്പി, പഴയ്രമാണങ്ങള്‍, കത്തി, നാണയം, ബട്ടണ്‍സ്‌ തുടങ്ങിയവ ചേര്‍ത്ത്‌ നിര്‍ദ്ദിഷട ഉപരിതലത്തില്‍വച്ച്‌ കൊളാഷ്‌ രചന പൂര്‍ത്തിയാക്കാം. പോയിന്റലി സത്തിന്റെ സ്വാധീനവും ഈ കഥയില്‍ പ്രകടമാകുന്നുണ്ട്‌. ഇംര്പഷിണിസ്റ്റുക ളുടെ ചെറിയ വരകള്‍ക്കുപകരം പുരകവര്‍ണ്ണബിന്ദുക്കളുപയോഗിക്കുകയാണ്‌ പോയിന്റിലിസ്റ്റുകള്‍ ചെയ്യുന്നത്‌. 1884ല്‍ പോയന്റിലിസ്റ്റു ചിശ്രകാരന്മാരായ സ്യുറാ, സിനാക്ക്‌ എന്നിവരെ പരിചയപ്പെടുകയും അവരുടെ ചിത്രങ്ങള്‍ കാണു കയും ചെയ്തപ്പോള്‍ തന്റെ കഴിവുകള്‍ക്കു അനുയോജ്യമായ ശൈലീ പോയന്റി ലിസമായിരിക്കാമെന്നു പിസ്സാറോയ്ക്കു തോന്നി. 1888വരെ അദ്ദേഹം പോയിന്റി ലിസ്റ്റ്‌ ചിത്രങ്ങളാണ്‌ വരച്ചത്‌. ആരട അറാക്ക്‌ എന്ന കഥയിലും പിസ്റ്ററോയുടെ സ്വാധീനം കാണാം. ഒരു ചിര്രകാരനാകണമെന്ന്‌ ചെറുപ്പകാലത്തില്‍ത്തന്തെ മുകുന്ദന്‍ ആഗ്ര ഹിച്ചിരുന്നു. കാലഘട്ടത്തിന്റെ പരിണാമങ്ങളെ ഉള്‍ക്കൊളളുന്ന ഒരു പെയിന്റിങ്ങു 203 പോലും കണ്ടിട്ടില്ലാത്ത, കലണ്ടറുകളിലെ സിനറികള്‍ മാത്രം കണ്ടുവളര്‍ന്ന ഒരു ചെറുപ്പക്കാരനിലാണ്‌ ചിത്രകാരനാകണം എന്ന ആരഗഹം ജനിച്ചത്‌. എന്നാല്‍ മുകുന്ദനില്‍ ഒരു ചിത്രകാരന്റെ സര്‍ഗ്ഗാത്മകശേഷി നിലനിന്നിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ മേല്‍പറഞ്ഞ കഥകളുടെ ആവിഷ്കാരത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളു. പെയിന്റിംഗിലെ ഭാഷയുടെ തലങ്ങള്‍ അദ്ദേഹ ത്തിലെ സാഹിതൃകാരനെ കുടുതല്‍ ച്രഗത്ഭനാക്കുന്നു. അമ്മമ്മ എന്ന കഥയില്‍ പുരോഗമനചിന്താഗതിക്കാരിയായ അമ്മാമ്മ യെയാണ്‌ മുകുന്ദന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ന്യൂഡില്‍സും സോയാസോസും കഴിക്കുവാനാഗ്രഹിച്ച അകമ്മാമ്മയ്ക്കു പേരക്കുട്ടികള്‍ സുബ്ദലക്ഷ്മിയുടെ കീര്‍ത്തനം വെച്ചുകൊടുക്കുവാന്‍ ഒരുങ്ങുമ്പോള്‍ അമ്മാമ്മ ആവശ്യപ്പെടുന്നത്‌ അബ്ദുയുടെ റിക്കാര്‍ഡ്‌ വെയ്ക്കാനാണ്‌. ഹണി ഹണി ഹന യു തില്‍ 21... എന്ന ഗാനം വ്‌ണ്ടുംവിണ്ടും കേള്‍ക്കുവാനാഗ്രഹിക്കുന്നു. കര്‍ണ്ണാടക സംഗീതം നിഗുഡ്തയുണ്ടെങ്കിലും നിലവിലുള്ള സാമൂഹ്യ പുറ്റപാടുകളുമായി പൊരുത്തപ്പെട്ടിരുന്നു. ജനസാമാന്യത്തിന്റെ സാമൂഹ്യവും മതപരവുമായ വിശ്വാസങ്ങളോട്‌ ഇണങ്ങിച്ചേര്‍ന്നാണ്‌ അതു നിലനിന്നിരുന്ന ത്‌. സുബ്ദലക്ഷ്മിയുടെ സംഗീതത്തെ ഭക്തിയാണു ശേഷ്ഠമാക്കിയത്‌. എന്നാല്‍ പടിഞ്ഞറേന്‍ സംഗീതം ബിീഥോവനു ശേഷമുള്ളത്‌ സാമൂഹികജീവിതത്തില്‍ നിന്നകന്ന്‌ സ്വകാര്യവത്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവ സ്ഥയിലാണ്‌. താളപ്രധാനവും ഉനര്‍ജ്ജം (പധാനം ചെയ്യുന്നതും ഹരം പിടിപ്പി ക്കുന്നതുമായ പടിഞ്ഞാറന്‍ സംഗീതം ്രായഭേദമെന്യെ എല്ലാവരും ഇഷടപ്പെ ടുന്നുവെന്നുകുടി കാഥികന്‍ ചുണ്ടിക്കാണിക്കുന്നു. വാത്സ്യായന്റെ കാമസൂത്ര 204 ത്തില്‍, പുരാതനഭാരതത്തില്‍ അറുപത്തിനാലു കലകള്‍ ഉളളതായാണു പറ യുന്നത്‌. അതില്‍ സംഗീതവും സാഹിത്യവും ചിത്രരചനയും സുകുമാരകലക ളില്‍പ്പെടുന്നതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വൈകാരികാനുഭുതി നല്കുന്ന ഈ കലകളുടെ സമ്മേളനത്തിലൂടെ എം.മുകുന്ദന്‍ ആസ്വാദകനെ ദവറിട്ട ലോകത്തിലെത്തിക്കുന്നു. 4,1,2.4 കീഴാളജിവിതചി്രങ്ങള്‍ കിഴാളജിവിതത്തിന്റെ ഉള്ളറകളില്‍ കൂടി എം.മുകുദ്ുനന്റെ കഥകള്‍ കടന്നു പോകുന്നതു കാണാം. ബാബ്ുുറാവു ബാഗുലിന്റെ അഭിപ്രായത്തില്‍, ദലിത്‌ സാഹിത്ൃത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്‌. മനുഷ്യന്റെ ജീവിതം ആവിഷ്ക രിക്കുന്ന ദലിത്‌ സാഹിത്യം അവനെ വിപ്ലവത്തിലേക്ക്‌ നയിക്കുന്നു. അവനെ മഹത്വമുള്ളവനായി കണക്കാക്കുന്നു. അവനില്‍ വിഭാഗീയത പ്രചരിപ്പിക്കുന്നി ല. പകരം അന്യോന്യം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു. ഭാരതീയ ദലിത്‌ സാഹിത്യ അക്കാദമി കേരളുഘടകത്തിന്ദെ അധ്യക്ഷന്‍ എരുമേലി വിജയന്റെ അഭിപ്രായത്തില്‍, “ദലിത്‌ സാഹിത്യം ദലിത്‌ സമുദായത്തില്‍ ജനിച്ച ഒരുവന്‍ തന്നെ എഴുതുന്നതായിരിക്കണമെന്നില്ല.... ദലിത്‌ സാഹിത്യം ജാതി സാഹിത്യ മല്ല. ജാതി നശികരണത്തിനും സമത്വത്തിനുംവേണ്ടി പോരാടുന്ന വിപ്ലവകാരി കളുടെ സാഹിത്യമാണ്‌. ദലിത്‌ എഴുത്തുകാരനു ദലിത്‌ കാഴ്ചപ്പാടുകള്‍ ഉണ്ടാ യിരിക്കണം. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള കലാപങ്ങളുടെ ചിഹമാണ്‌ ദലിതര്‍. ദലിതരുടെ ആരഗഹങ്ങള്‍ വിപ്ലവവീര്യത്തിനു വഴിമാറുന്ന ജീവിതയാ ഗാര്‍ത്ഥ്യമാണ്‌ എം.മുകുന്ദന്‍ കാമറ്യം വിപ്ലവം എന്ന കഥയില്‍ ആവിഷകരി 205 പിരിക്കുന്നത്‌. കാട്ടുനായ്ക്കരുടെ ജീവിതപരിച്ചേദമാണ്‌ കഥയുടെ കേന്ദ്രപമേ യം. ആലക്കോരി ചന്തയില്‍ വെച്ചു മുളങ്കുറ്റികളില്‍ തേന്‍ നിറച്ച വില്‍ക്കുവാന്‍ പോയി ത്രിച്ചു വരുന്ന തുളളിച്ചിയെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന തലമു റിയന്‍ ആദിവാസി ജീവിതത്തിന്റെ പരിച്ഛേദമാണ്‌. ഈ കഥയിലുടെ വെളിപ്പെ ടുന്ന തേനിന്റെ വില്പനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍നിന്നും രണ്ടുപേര്‍ക്കും കണക്കു കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥ വ്യക്തമാക്കുന്നുണ്ട. അത്‌ ഇന്നും ആദിവാസി ഉനരുകളില്‍ നിലനില്ക്കുന്ന അവസ്ഥയാണ്‌. കണക്കുകളും കണക്കുകുട്ടലുകളുമില്ലാതെ അന്നന്നുവേണ്ട ആഹാരത്തിനു വേണ്ടി അത്യ ദാനം ചെയ്യുന്ന മനുഷ്യക്കോലങ്ങള്‍. നിരന്തരമായ ചുഷണം ചിലപ്പോഴെല്ലാം അവരുടെ പ്രതിരോധശേഷിയെ ചലിപ്പിക്കുന്നുണ്ട്‌. ആദിവാസി ഭഗവതിയായ കളളത്തിഭഗവതിയെക്കുറിച്ചു പറയുന്നുണ്ട്‌. ഭഗവതിയുടെ കുരുത്തോലമുടിയില്‍ ഫണം വിടര്‍ത്തി നിലക്കുന്ന പറക്കും പാമ്പുകളെ കാണാം. കാവിലെ ആട്ടും കഴിഞ്ഞാല്‍ പാമ്പുകള്‍ തിരികെ മുരി ക്കിന്‍ മുകളില്‍ പാന്നുചെന്നിരിക്കും. ചത്ത പശുവിന്റെ ഇറച്ചിത്തിന്ന്‌ അമ്മ ചത്തുപോയിരിക്കുന്നു. കുപ്പയില്‍ പുരയുളള ആദിവാസികളുടെ ഭക്ഷണം വൃത്തി ഇല്ലാത്തതാണെന്നു സൂുചിപ്പിക്കപ്പെടുന്നു. ആദിവാസി പേരുകള്‍, തന്തയുടെ ദേര്‍ നായിന്റെ മോന്‍ എന്നും തള്ളയുടെ പേര്‍ തേവിടിച്ചി എന്നുമാണ്‌. കഥാ നായികയായ തുളളിച്ചി നിരക്ഷരയാണെങ്കിലും തന്റെ ചാരിത്രം കാത്തുസൂ ക്ഷിക്കാന്‍ അവള്‍ ബദ്ധരശദ്ധയാണ്‌. സ്വന്തം വര്‍ഗ്ഗത്തില്‍ നിന്നുംപോലും അവള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. ജിവിതംപുലര്‍ത്താന്‍ രാപകല്‍ തേന്‍വിറ്റ്‌ തിരിച്ചുവരുന്ന തുള്ളിച്ചിയെ പിന്തുടര്‍ന്ന തലമുറിയനില്‍നിന്നും 206 അവൾ തുണി വലിച്ചുപറിച്ചായാലും രക്ഷപ്പെടുന്നുണ്ട്‌. എന്നാല്‍ ഒരാഴ്ച കഴി ഞ്ഞപ്പോഴേക്കും നിസ്സഹായയായ സ്ത്രീചിത്രം കഥാക്ൂത്ത്‌ ആവിഷ്കരിക്കു ന്നുണ്ട്‌. ദേഷ്യംപോയ താളളിച്ചി തലമുറിയനെ അന്വേഷിക്കാന്‍ തുടങ്ങുന്നു. അവന്റെ കുടിയിലെത്തി. എന്തുതന്നെ നല്കാമെന്നുപറഞ്ഞിട്ടും ചെറ്റവാതിലില്‍ തല ചായ്ച്ചുവെച്ചു തേങ്ങിക്കരഞ്ഞിട്ടും തലമുറിയന്‍ വഴങ്ങിയില്ല. ഇവിടെ കാമം വിപ്ലവത്തിലേക്കു വഴി മാറുന്നു. ഈങ്കിലാബ്‌ സിന്ദാബാദ്‌. രക്തസാക്ഷികള്‍ സിന്ദാബാദ്‌... അവകാശ ങ്ങള്‍ക്കു വേണ്ടിയുളള സമരം ആദിവാസികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉറച്ചതീരു മാനത്തോടെയുള്ള മുന്നേറ്റങ്ങള്‍ ആദിവാസി ചരിത്രത്തിന്റെ താളുകളില്‍ കുറി ക്കപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണ്‌ ഈ കഥ. അടിസ്ഥാനപരമായി മനുഷ്യന്റെ കഥപറയുന്ന സാഹിതൃകാരന്‍ ശുദ്ധമാനവികതയിലാണ്‌ ഇരന്നു ന്നത്‌. ദളിതന്‍, സ്ത്രീ, ഉടമ-അടിമ, നിരക്ഷരന്‍ എന്നീ അടയാളപ്പെടുത്തലു കള്‍ക്കുപരിയായി സാഹിത്യകാരന്‍ മനുഷ്യനെ കാണുവാന്‍ ശ്രമിക്കുന്നു. ഗ്രാമവുംനഗരവും എം.മുകുന്ദന്റെ കഥകള്‍ക്കു അപരിചിതമല്ല. ഗ്രാമ ത്തിന്റെനന്മയും നഗരത്തിന്റെകാലുഷ്യവും അദ്ദേഹത്തിന്റെ കഥകള്‍ക്കു പരമേ യങ്ങളായിത്തീര്‍ന്നു. ദല്‍ഹിയില്‍ ചെന്നപ്പോഴാണ്‌ എഴുത്തിനുള്ള പുതിയപമേ യങ്ങള്‍ ലഭിച്ചത്‌ എന്ന്‌ എം.മുകുന്ദന്റെ മയ്മഴിയികല തുമ്പികള്‍ എന്ന പുസ്തക ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. “ഞാന്‍ എഴുതിയ എന്റെ കഥാപാത്രങ്ങളെ ദല്‍ഹി ജീവിതത്തില്‍ ഞാന്‍ കണ്ടതാണ്‌. ചരസും ഭംഗും കഴിക്കുന്ന ചിത്രകാ രന്മാരെയും എഴുത്തുകാരെയും ഞാന്‍ കണ്ടതാണ്‌. കൃത്രിമമായി സ്യഷ്ടിച്ച തല്ല.” " അങ്ങനെ തന്റെ അനുഭവത്തില്‍ നിന്നും കഥാപാത്രങ്ങളെ സ്ൃഷടിച്ച 207 തുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ കഥകളില്‍ ചരസും ഭംഗും കഴിക്കുന്ന കഥാ പാ്രതങ്ങള്‍ പ്രതൂക്ഷപ്പെടുത്‌. ചിറകുള്ള തിവഞ്ജ്‌, ചെന്നായ, പുതിയ പുതിയ മുഖങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. നാടുനഗരവും കഥകളില്‍ മാറിമാറി വരുന്നതിനു കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട്‌. “എന്റേത്‌ എപ്പോഴും മണ്ണിനോട്‌ ചേര്‍ന്ന രചനാരീതിയാ ണ്‌. എവിടെ ജീവിച്ചാലും അവിടെ ജീവിക്കുന്ന മനുഷ്യരോടും അവിടെയുള്ള മണ്ണിനോടും ഇടകലര്‍ന്നാണ്‌ എന്റെ എഴുത്ത്‌.” ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറ ന്നെഴുതാന്‍ എം.മുകുന്ദന്‍ മടിച്ചിരുന്നില്ല എന്നതിന്‌ അദ്ദേഹത്തിന്റെ കഥകള്‍ തന്നെ ഉദാഹരണം. 4.2 കാലത്തിന്റെ ്രയോഗസാധ്ൃതകള്‍ എം.മുകുന്ദന്റെ കഥകളില്‍ വര്‍ത്തമാനകാല പ്രള്‍നങ്ങളില്‍ അസ്വസ്ഥ പ്പെടുന്ന, സുഖലോലുപതകളില്‍ അഭിരമിക്കുന്ന, താന്‍ ആരാണന്നു കണ്ടെ ത്തുവാൻ പരിശ്രമിക്കുന്ന, ഒരു തലമുറയെയാണ്‌ കാണുവാന്‍ സാധിക്കുന്നത്‌. കഥകള്‍ ഭുരിഭാഗവും വര്‍ത്തമാനകാലാഖബ്യാനത്തിലുടെയാണ്‌ മുന്നേറുന്നുവെ ലും ഭുതകാലാഖ്യാനവും ഭാവികാലാഖ്യാനവും ചുരുക്കം ചില കഥകളില്‍ കാണാം. ഒരു നല്ല സാഹിതൃകാരന്‌ ഭൂതവര്‍ത്തമാനഭാവികാലാഖ്യാനത്തില്‍ കഥകള്‍ രൂപപ്പെടുത്തുവാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണങ്ങളാണ്‌ എം. മുകുന്ദന്റെ കഥകള്‍. കം വര്‍ത്തമാനകാലാഖബ്ടാനം അനാവ്യതയായ വിനന്‌ എന്ന കഥയില്‍, മരിച്ചുകിടക്കുന്ന ്പസാദിന്റെ 208 ശവശരീരത്തിനു ചുറ്റുംകുടുന്ന മാധ്യമങ്ങളെയാണ്‌ ചിത്രികരിച്ചിരിക്കുന്നത്‌. അപ്പോള്‍ നടന്ന ഒരു സംഭവത്തിന്റെ കാര്യുകാരണങ്ങളിലേക്കു രളയിട്ടിറങ്ങു വാനുള്ള ആധുനികമനുഷ്യന്റെ വൈദഗ്ദ്ധും കഥാതന്തുവിനു ആകര്‍ഷണീ യത വര്‍ദ്ധിപ്പിക്കുന്നു. ഒരു മിനിറ്റില്‍ അറുപതു യുഗങ്ങളുണ്ട്‌. ഒരു മണിക്കുറിൽ മുവായിരത്തി അറുന്നുറു യുഗങ്ങളും. അങ്ങനെ നോക്കിയാല്‍ ഏഴായിരത്തി നാനുറു കലിയുഗങ്ങള്‍ ഉണ്ട. ഇ്പകാരം ആപ്പീസ്‌ വിടുവാനുള്ള സമയം ഇതിലേ എന്ന കഥയിലെ കഥാനായകന്‍ കുണക്കുക്കുട്ടി നോക്കുന്നതു വിവരി ച്ചിട്ടുണ്ട്‌. പനസാഗം എന്ന കഥയില്‍ സമയത്തിന്‌ അര്‍ത്ഥവും വിലയും കല്പി ക്കുന്ന കഥാപാത്രത്തെ അവതരിപച്പിക്കുന്നുണ്ട്‌. സമയതെെക്കുറിച്ച്‌ ബോധമി ലാത്തവരെ കഥയില്‍ പരിഹസിക്കുന്നുണ്ട്‌. നാം ജിവിക്കുന്ന ലോകം എന്ന കഥയില്‍ കെ.പി.എ. കോളേജിലെ ലകചറുടെ ഒഴിവിന്‌ പതിനായിരം ഉറുപ്പിക മാനേജര്‍ ചോദിക്കുന്നു. കഥാനായകന്‍ പണം സമ്പാദിക്കാനുള്ള അലച്ചലി ലാണ്‌ കാവിനടുത്ത്‌ ചെടിയിന്മേല്‍ തളിരിട്ടുനില്ക്കുന്ന പത്തിന്റു നോട്ടുകള്‍ കണ്ടത്‌. പതിനഞ്ചുദിവസംകൊണ്ട്‌ അവ ശേഖരിച്ചു മാനേജര്‍ക്ക്‌ നലകി അപ്പോ യിന്റ്‌ മെന്റ്‌ ഓര്‍ഡര്‍ സ്വന്തമാക്കിയ അയാള്‍ ജോലിയില്‍ പ്രവേശിക്കാന്‍ ചെന്ന പ്പോള്‍ കള്ളനോട്ടുകള്‍ കൊടുത്തുവെന്ന കുററത്തിന്‌ അയാളെ അറസ്റ്റു ചെയ്യു ന്നു. എന്നാല്‍ കൈക്കുലി വാങ്ങിയ മാനേജുമെന്മിനുനേരെ ഒരു നടപടിയും കഥയില്‍ സൂചിപ്പിക്കുന്നില്ല. വര്‍ത്തമാനകാല അഴിമതിയുടെ ചിത്രമാണ്‌ കഥ യില്‍ ആവിഷ്കരിച്ചിതിക്കുന്നത്‌. നിലവിളക്ക്‌ എന്ന കഥയില്‍ ഒരു മനുഷ്യന്റെ ജീവിതാവന്ധാനം ചിത്രീക രിച്ചിരിക്കുന്നു. സദാനന്ദന്‍ മാഷ്‌ തനിക്ക്‌ വീട്ടാനുണ്ടായിരുന്ന കടംമുഴുവന്‍ 209 വീട്ടി, വഴക്കുകളെല്ലാം തീര്‍ത്ത്‌ ഭാര്യയോടും മക്കളോടും അമ്മയോടും യാത്ര പറഞ്ഞിട്്‌ ശാന്തമായി മരണത്തിന്‌ കീഴടങ്ങിയ അവസ്ഥയാണ്‌ കഥയില്‍ ആവി ഷ്കരിച്ചിരിക്കുന്നത്‌. വര്‍ത്തമാനകാലാഖ്യാനത്തിലാണ്‌ കഥ മുന്നോട്ടു പോകു ന്നത്‌. രാജത്വത്തിന്റെയും ജന്മിത്വത്തിന്റെയും കാലഘട്ടത്തിന്റെ പുനരവതരണ മാണ്‌ രാജാവ്‌ എന്ന കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. കുടിയാന്റെ മണ്ണും പെണ്ണും ജന്മിക്കുള്ളതാണെന്ന പഴയ പാരമ്പര്യത്തിനു ഉനന്നല്‍ നല്‍കിക്കൊണ്ട്‌ വര്‍ത്തമാനകാലാഖ്യാനത്തില്‍ വിവാഹിതനായ ബഹദൂര്‍ തന്റെ സന്തോഷ ത്തില്‍ പങ്കുചേരാന്‍ സാബിനെ ക്ഷണിക്കുകയും വിരുന്നൊരുക്കി സന്തോഷി പിക്കുക മാത്രമല്ല, ഭാര്യ മോത്തിയെ സാബിനു കാഴ്ചവെയ്ക്കുകയും ചെയ്യു ന്നു. മനം എന്ന കഥയില്‍ ഏവിടെയാണ്‌ താന്‍ ആയിരിക്കേണ്ടതെന്നും എന്താണ്‌ താന്‍ (്രവര്‍ത്തിക്കേണ്ടതെന്നുമുള്ള ചിന്തയില്ലാതെ നിദ്രയിലകപ്പെട്ടു പോകുന്ന നാരായണന്‍ നന്വ്യാര്‍. അദ്ദേഹം ഒരു കാര്‍ഡിയാക്‌ അറസ്റ്റിനെ അതിജീവിച്ചെങ്കിലും പിന്നീട ഒരു മാസ്ലീവ്‌ കാര്‍ഡിയാക അറസ്റ്റില്‍ മരണ ത്തിനു കീഴടങ്ങി. മരിച്ചുപോയവരുടെ ആത്മാക്കള്‍, അവര്‍ ജിവിച്ചിരുന്ന ചുറ്റു പാടുകളില്‍ ഉണ്ടാകും എന്ന പഴയവിശ്വാസത്തിന്റെ വര്‍ത്തമാനകാലാഖ്യാന മാണ്‌ കഥയില്‍ ഉളളടങ്ങിയിതിക്കുന്നത്‌. മംഗലാപുരം എന്ന കഥയില്‍ സ്ക്കൂള്‍ വിട്ടുവരുന്ന ഭാസ്ക്കരന്റെ മകള്‍ സുമക്ക്‌ ഒരു മുത്ത്‌ വീണുകിട്ടി. അത്‌ യഥാര്‍ത്ഥത്തിലുളളതാണെന്നും അതു വിറ്റു ധനികനാകാമെന്നും വ്യമോഹം ഭാസ്ക്കരന്‌ ഉണ്ടായി. എന്നാല്‍ ഇത റിഞ്ഞ മറ്റുചിലര്‍ ഈ മുത്തിനുവേണ്ടിയുള്ള ശ്രമം തുടങ്ങി. മുത്ത്‌ നഷടപ്പടു മെന്ന്‌ മനസ്സിലായപ്പോള്‍ ഭാസ്ക്കരന്‍ മുത്ത്‌ വിഴുങ്ങുന്നു. എന്നാല്‍ മുത്തു 210 ലഭിക്കാന്‍ എന്ത്രകമവും സ്വീകാര്യമായ കൂട്ടര്‍ ഭാസ്ക്കരന്റെ വയര്‍ പൊളിച്ചു മുത്തുമായി കടന്നു കളഞ്ഞു. മുത്തിനുവേണ്ടി അതിനേക്കാള്‍ വിലയുള്ള ജീവന്‍വരെ നഷടപ്പെടുത്തുന്നു. പണക്കാര്‍ക്ക്‌ മുത്ത്‌ കിട്ടിയാല്‍ മുത്തോടു മുത്ത്‌; പാവങ്ങള്‍ക്കു മുത്ത്‌ കിട്ടിയാല്‍ കണ്ണീര്‍മുത്ത്‌ എന്ന ചൊല്ല്‌ ഇവിടെ സാര്‍ത്ഥകമാകുന്നു. എം. എ.പാസ്ത്റായ പെണ്‍കുട്ട എന്ന കഥയില്‍ കഥാനായികയായ സുമിത്ര എം.എ. പാസ്റായതാണ്‌. അതുവരെ പഠിത്തം എന്നു പറഞ്ഞ്‌ എല്ലാ വിവാഹാ ലാോചനകളും ഒഴിവാക്കിയ സുമിത്ര, പിന്നീടുവന്ന വിവാഹാലോചന വേണ്ടെന്നു വെക്കാന്‍ ശ്രമിച്ചെങ്കിലും രജനീകാന്ത്‌ വാതില്‍ ഇടിച്ചു തുറന്ന്‌ സിനിമസ്റ്റ ലില്‍ സുമിത്രയെ എടുത്തുകൊണ്ട്‌ പാടുന്നു. പാട്ടിന്റെ മദ്ധ്യത്തില്‍ സുമിത്രയും അയാളുടെ കുടെച്ചേര്‍ന്നു പാടുന്നു. കാഴ്ചപ്പാടുകളില്‍ വരുന്ന വ്യതിയാനമാണ്‌ കഥയില്‍ അടയാളപെടുത്തിയിരിക്കുന്നത്‌. ആച്ഛിസ്‌ എന്ന കഥയില്‍ തന്നെ ത്തന്നെ മറന്ന്‌ അവധിദിനംപോലും വര്‍ത്തിക്കുന്ന വേപ്പിന്‍കാട്ടില്‍ രാമക്യൃ ഷണന്‍ നായരെ ചിഗശ്രീകരിച്ചിരിക്കുന്നു. ദജാലീയില്‍നിന്നും മാറി നില്ക്കാന്‍ അയാളുടെ പ്രണയമോ സനാഹൃദമോ ഒന്നും കാരണമാകുന്നില്ല. ഒരു സിനിമ കാണാനോ ഉല്ലസിക്കാനോ അയാള്‍ക്കു താല്പര്യമില്ല. കുറേനേരം ഉറങ്ങി വൈകി ഉണരാം എന്നു ചിന്തിച്ചെങ്കിലും അതുപോലും അയാള്‍ക്കു സാധിക്കു ന്നില്ല. ഒരു യന്തരത്തെപ്പോലെ പ്രവര്‍ത്തനനിരതനാവുകയും പുരോഗതിയിലേക്കു കുതിക്കുകയും ചെയ്യുന്ന ആധുനികമനുഷ്യന്റെ (പതീകമാണ്‌ എം.മുകുന്ദന്‍ ഈ കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. വിട്‌ എന്ന കഥയില്‍ അപരിഷ്ക്യ തവും അറിയപ്ചെടാത്തതുമായ കോളനിയിലെ വീട ഇഷ്ടമില്ലാത്ത ഭാര്യ നളി 213 നി. മനിയായ ഭര്‍ത്താവും വാചാലയായ ഭാര്യയും മകനുംചേര്‍ന്ന കുടുംബം. പൊങ്ങച്ചക്കാരിയും മറ്റുള്ളവരുമായി പെടുന്നു ശണ്ഠ കൂടുന്നവളുമായ നളി നിയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യത്തിന്റെ വര്‍ത്തമാനകാലവതരണമാണ്‌ കഥാതന്തു. വിശപ്പിന്റെയും മോഷണത്തിന്റെയും ്രമേയം കഥയായി ചിത്രീകരിച്ചി രിക്കുന്ന കളളന്‍ നായ ആ കാലഘട്ടത്തിന്റെ പരിച്ഛേദമാണ്‌. മക്കളായ പത്മനാ ഭനെയും വാസുദേവനെയും ഓര്‍ത്ത്‌ നായ കൊണ്ടോടിയ കല്യാണിയുടെ അരി സഞ്ചി ദേവു എറിഞ്ഞുവീഴ്ത്തി, എടുത്തുവെയ്ക്കുന്നു. മക്കള്‍ക്കു ചോറു വെച്ചു കൊടുത്തുവെങ്കിലും അതില്‍നിന്‌്‌ ഒരുരുള ചോറു തിന്നുവാന്‍ ദേവുവിനു കുഴി ഞ്ഞില്ല. കാരണം സാഹചര്യമാണ്‌ അവളെ മോഷടിക്കുവാന്‍ പ്രേരിപ്പിച്ചത്‌. അതേസമയം കല്യാണിയുടെ വിഷമതകള്‍ ദേവുവിനെ വേദനിപ്പിച്ചു കൊണ്ടേ യിരുന്നു. ഇ്രപകാരം വര്‍ത്തമാനകാലാഖ്യാനത്തിലുളള കഥകള്‍ ഇപ്പോഴുളള ജീവിതപരിസരങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ്‌. അഴിമതിയും ദാരിദ്യവും അനു കരണവും കേന്ദ്രപ്രമേയങ്ങളായി വരുന്ന മേല്പറഞ്ഞ കഥകളിലെ കഥാപാത്ര ങ്ങള്‍ സാധാരണ ജീവിതചുറ്റുപാടുകളിലെ മനുഷ്യരാണ്‌. കണ്ടുംകേട്ടും സ്വായ ത്തമാക്കിയ ഈ ജീവിതാനുഭവങ്ങളാണ്‌ എം.മുകുന്ദന്റെ കഥകളിലെ അടിവേ മുകള്‍. 4.2.2 ജാതക്കാല്ാഖ്ാനം വര്‍ത്തമാനകാലാഖ്യാനമാണ്‌ മുന്നിട്ടു നില്ക്കുന്നതെങ്കിലും ഭുതകാലാ ബഖ്യാനത്തിലും കഥകള്‍ വരുന്നുണ്ട. ബ്രാലരക്തം എന്ന കഥയില്‍ തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന പുഴയെക്കുറിച്ചും പുഴയ്ക്കു മുകളിലുളള പാലത്തെക്കു 212 റിച്ചും പറഞ്ഞാണ്‌ കഥ ആരംഭിക്കുന്നത്‌. പിന്നീട്‌ പഴയ കാലഘട്ടങ്ങളില്‍ നട ക്കുന്നതുപോലെ പാലംപണിക്കു കുഞ്ഞമ്പു മാസ്റ്റുടെ മകള്‍ വനജയെ നര ബലി കൊടുത്തത്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇന്ന്‌ ആ പാലം ഇല്ലാതായതും ചൂണ്ടി കാണിക്കുന്നു. ഭുതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ന്ന്‌ കഥയ്ക്കു പ്രസ ക്തിയേറുന്നു, തോട്ട്‌ എന്ന ഞ്ലാ൯ന്‍, എന്ന കഥയില്‍ ഒരു തോട്ടിയുടെ ജോലി സമ്പാദിച്ചതില്‍ സത്തോഷിക്കുന്ന കഥാനായകനെ കാണാം. ജീവിതം കെട്ടിച്ച ടുക്കുന്നതിനിടയ്ക്കു ഭൂതകാല ഓര്‍മ്മകള്‍ വരുന്നതായീ ചീത്രീകരിച്ചിട്ടുണ്ട്‌. ഭൂതകാലത്തില്‍ കഥ പറഞ്ഞുതുടങ്ങുന്ന അതന്തല്‍ സ്ായ്വില്‍ ഫ്രഞ്ചു കോളനിയായിരുന്ന മയുഴിയുടെ വ്രത്യേകതകളെക്കുറിച്ചാഠണ്‌ പരാമര്‍ശിക്കുന്ന ത്‌. വെപ്പുകാരി മാധവിയുടെയും വെപ്പുകാരന്‍ കോങ്കണ്ണന്‍ കണാരന്റെയും മക നയേ അനന്തന്‍, അനന്തന്‍ സായ്വായത്‌ എപ്രകാരമെന്നു വിശദീകരിക്കുന്ന ഈ കഥയില്‍ ആവിലായിലെ തെരേസാ പുണ്യാളത്തിയുടെ പളളിയെക്കുറിച്ചും അവിടെ പണ്ടുനടന്ന അത്ഭുതതതെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്‌. ബാല്യകാ ലമാണ്‌ ഒരു വ്യക്തിയില്‍ സ്വത്വരൂപീകരണത്തിന്‌ അടിസ്ഥാനമിടുന്നത്‌. പിന്നിട്‌ വരുന്ന കാലഘട്ടങ്ങളിലെ ജിവിതാനുഭവങ്ങള്‍ ചില കുട്ടിച്ചേര്‍ക്കലുകള്‍ സ്വത്വ ത്തില്‍ രൂപപ്പെടുത്തുന്നു. ഇവയെല്ലാം ഭുതകാലമായി വ്യക്തിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ ഭുതകാലാഖ്യുാനേം കഥകളില്‍ സ്ഥാനം പിടിക്കും. 42,3 ഭാവികാലാഖ്ദദാനം നാട്ടുന്ധറം എന്ന കഥയില്‍ ഭാവികാലാവിഷ്കാരം ചിശ്രികരിച്ചിട്ടുണ്ട്‌. “അന്യനാടുകളില്‍ കഴിയുന്ന മലയാളികളോട ആ നാട്ടുകാര്‍ അങ്ങനെ പറ 213 ഞ്ഞാലോ? അപ്പോ എന്തു സംഭവിക്കുംന്ന്‌ മൊതലാളി ആലോചിച്ചിട്ടുണ്ടോ? മ്മക്ക്‌ ലോകത്തില്‌ എവിടേം പോകാം... ലോകം മാറുന്നത്‌ മള കാണണം. മൊതലാളി, ടെകനോളജിം ശാസ്ത്രോം മ്മളെ ജീവിതം മാറ്റി മറിക്ക്യാ. കൊറേ കാലം കഴിമ്പോ ഇത്്യക്കാരന്‍ന്നും അമേരിക്കക്കാരന്‍ന്നും ഉള്ള വെത്യാസം ഇല്ലാണ്ടാകും. നാടുകളുടെ അതിരുകള്‍ മാഞ്ഞു പോകും. ഒറ്റ രാജ്യേ ഉണ്ടാകു. ഭൂമി, ഒരു മതം മാത്രമേ ഉണ്ടാകു. മനുഷ്യമതം. പഞ്ചായത്തു പ്രസിഡന്റു കൂടിയായ ചാത്തുമാഷുടെ അഭിപ്രായമാണിത്‌. കാലം അയാള കടന്നു പോയി എന്ന കഥയില്‍, പണ്ട്‌ ഓലപ്പന്തുകൊണ്ട്‌ കളിച്ചിരുന്നത്‌ ഓര്‍ക്കുന്നു. ഓലക്ക ണ്ലിയില്‍ ചതുരാകുതിയില്‍ മെടഞ്ഞ പന്തും മറ്റപലതും ഇന്ന്‌ ഇല്ലാതായിരി ക്കുന്നു. പകുരം പുതിയപലതും ഉണ്ടായിരിക്കുന്നുവെന്ന പരിണാമടത്തക്കുറിച്ചു കഥയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്‌. എം.മുകുന്ദന്റെ കഥകളധികവും വര്‍ത്തമാനകാലത്തിലാണ്‌ ചിത്രീകരി ചിരിക്കുന്നത്‌. എന്നാല്‍ ഈ വര്‍ത്തമാനകാലസംഭവങ്ങള്‍ ഭാവിയിലേക്കു വിരല്‍ പുണ്ടുന്നതായിരിക്കും എന്നതാണ്‌ അതിന്റെ സവിശേഷത. ഇപ്രകാരം ഭൂത കാലത്തിലെ മയ്യഴിയുടെ ഗ്ൃഹാതുരസ്മരണകളും വര്‍ത്തമാനകാലത്തിലെ ദല്‍ഹിയുടെ ക്രയര്യവും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന നിസ്ലഹായതകളും എം മുകുന്ദന്റെ ജീവിതചുറ്റാപാടുകളില്‍നിന്നും സ്വാംശീകരിച്ച അനുഭവങ്ങളാണ്‌. 4.3 ജീിവിതപരിസരങ്ങളിലെ സമൂഹം ഒരു പ്രത്യേക സ്ഥലത്തിന്റെയോ ഇടത്തിന്ദെയോ ക്ഥാകാരനായി ഒതുക്കി നിര്‍ത്താവുന്ന കാഥികനല്ല എം.മുകുന്ദന്‍. താന്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങ ളെ ഭാവനയില്‍ ഉരുക്കി വാര്‍മത്തടുക്കുന്ന അദ്ദേഹത്തിന്റെ കഥകളിലെ സമൂ 214 ഹം വ്യതിരിക്തതയാര്‍ന്നതാണ്‌. ഛോപാദധ്യായയുടെ മകള്‍ എന്ന കഥ ഫ്‌ളാറ്റു സംസ്കാരത്തിന്റെ സവിശേഷതകള്‍ ചുണ്ടിക്കാട്ടുന്നതാണ്‌. ബംഗാളി കുടും ബുത്തിന്റെ പരാമര്‍ശം കഥയിലുണ്ട്‌. പട്ടികജാതിക്കാരുടെ പരാമര്‍ശമുള്ള കഥ യാണ്‌ തീവഞ്ടിയില്‍്‌ മരു യ്ത. രാജസ്ഥാനി പെണ്ണുങ്ങളുടെ പരാമര്‍ശം നറുക്ക്‌ എന്ന കഥയിലുണ്ട്‌. വിവിധമതസമുഹവിശ്വാസങ്ങളെപ്പറ്റി ഞാ ഏന്ന കഥ യില്‍ പരാമര്‍ശം ഉണ്ട്‌. “ബെത്ലെഹമില്‍ ജനിച്ചു. നസറത്തില്‍ വളര്‍ന്നു. കാല്‍വരിയില്‍വച്ചു ശ്രുശിതനായി. ജനം പിന്നില്‍നിന്നു ആര്‍ത്തു; വിളിക്കവേ, കല്ലുകള്‍ പറന്നുവിഴവേ, താന്‍ മെക്കെയില്‍നിന്ന്‌ മെദീനയിലേക്ക്‌ പലായനം ചെയ്തു. ബോധിവ്യക്ഷച്ചുവട്ടില്‍ താന്‍ ധ്യാനനിരതനായിരുന്ന;. സ്യഷ്ടിയുടെ ആദ്യം സുക്ഷ്മപ്രപഞ്ചം ജലപ്രായത്തില്‍ തന്റെ മാറിടത്തില്‍ പരന്നു കിട ന്നു. തന്റെ മാറിടത്തില്‍ ആദിയും അന്തവുമില്ലാതെ പരന്നുകിടക്കുന്ന ജല ത്തില്‍, അന്ധകാരത്തില്‍, ബ്രഹ്മാവു; നീനതിക്കുളിച്ചു. താന്‍ ചരിത്രമായി. വേദ ങ്ങളും പുരാണങ്ങളുമായി. കാലമായി. രമേശന്‍ നായരെന്ന ചിത്രകാരന്റെ ക്രമമല്ലാത്ത ചിന്തകളില്‍ പല മതസമുഹങ്ങളുടെയും അടിവേരുകളിലുടെ കഥ കടന്നുപോകുന്നു. കഥാകൃത്തിന്റെ ദല്‍ഹി ജീവിതത്തിനിടയില്‍ സമൃദ്ധമായി കണ്ടുമുട്ടാ വുന്ന ഒരു കഥാപാത്രമാണ്‌ റനഡികള്‍. മീശ വെയ്ക്കുകയും ചാന്‍്നിചനക്കില്‍ വില്ക്കുന്ന അഞ്ചര ഉറുപ്പികയുടെ സില്‍ക്കിന്റെ കുപ്പായം മേടിച്ചിടുകയും ചെയ്യണം. ശ്രീനിവാസപുരിയില്‍ ചെന്ന്‌ ജഗ്മോഹന്‍ എന്ന വാറ്റ്‌ ഒരു ഗ്ലാസ്സ്‌ വാങ്ങി കുടിച്ചു, ഗ്രൊെയന്‍ പൈപ്പു പാന്റിന്റെ മുകളില്‍ അരയില്‍ കുത്തിത്തിരു ക്കി വെയ്ക്കുകയും വേണം. എന്നിങ്ങനെ മുട്ട ചോര കുടിക്കും എന്ന കഥയില്‍ 215 ഒരു റനഡിയുടെ വേഷവിധാനം ചിത്രീകരിച്ചിടുണ്ട. ചിറകുകളുള്ള തീവണ്ടി യില്‍, സര്‍റിയലിസ്റ്റ ചിശ്രകാരന്മാര്‍, ഭംഗ്‌ കഴിച്ച ഹിപ്പികള്‍ എന്നിവര്‍ അലഞ്ഞു നടക്കുന്ന ദില്ലിയെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. ഗുണപാഠം എന്ന കഥയില്‍ തിറ യെക്കുറ്ച്ച്‌ പറയുന്നുണ്ട്‌. തിറ കെട്ടുന്ന ആളില്‍ ദെദവമുണ്ടെന്ന വിശ്വാസം തളളിക്കളയുന്നുണ്ട. കാലിയേല്‍ മരുന്ന്‌ പുരട്ടുന്നതുകൊണ്ടാണ്‌ തീയിന്മേൽ നടന്നാലും പൊള്ളാത്തതെന്ന്‌ അച്ഛന്‍ മകനു പറഞ്ഞു കൊടുക്കുന്നുണ്ട്‌. വിശ്വാ സങ്ങളിലെ പൊളളത്തരങ്ങള്‍ ചോദ്യം ചെയ്യുന്ന ആധാനികതലമുറയുടെ പരി ച്േദം കഥയില്‍ കാണാം. അതിവിദഗ്ദ്ധനായ ഒരു ചെത്തു തൊഴിലാളി എന്ന കഥയില്‍ ഇനഴവ നായ കേളപ്പേട്ടന്റെ തെങ്ങുചെത്ത്‌ പ്രസിദ്ധമാണ്‌. തെങ്ങിനെ വലംവെച്ചുകൊണ്ട്‌ അസ്ത്രം പോലെ ഇറങ്ങുന്ന അയാളെ എല്ലാവര്‍ക്കും വലിയ താല്പര്യമാണ്‌. ഒരു ദിവസം തെങ്ങിന്മേല്‍ കയറിയ അയാള്‍ തിരിച്ചിറങ്ങി വന്നത്‌ ബെല്‍ബോടും പാന്റ സും ടീഷര്‍ട്ടും ധരിച്ചാണ്‌. വായില്‍ സിഗരറ്റും കൈത്തണ്ടയില്‍ വാച്ചു മായി വന്ന അയാളെ കണ്ട്‌ കുട്ടികള്‍ വാപൊളിച്ചു നിന്നു. ഇനി തെങ്ങു ചെത്തി ല്ല. കുട്ടികളെ, ആ കാലം കഴിഞ്ഞു എന്നു പറയുന്ന കേളപ്പേട്ടന്‍ പാരമ്പര്യത്തെ മറി കടന്ന്‌ ആധുനികതയിലേക്കു സഞ്ചരിക്കുന്ന മനുഷ്യന്റെ (പ്തിനിധിയാണ്‌. സിംഹവാലന്‍ എന്ന കഥയില്‍ ഭൂമിയുടെ ഭാവി ചിശ്രീകരിച്ചിരിക്കുന്നു. മല്ലു ഉപ്രഗഹങ്ങളില്‍നിന്നും ഭൂമി സന്ദര്‍ശിക്കാന്‍ വരുന്ന മനുഷ്യര്‍ക്കു കാണാനാ വുന്നത്‌ മനുഷ്യസമൂഹം ഇല്ലാതായിത്തീരുന്ന, കുരങ്ങുകള്‍മാത്രം ബാക്കിയാ കുന്ന ഭുമിയെയാണ്‌ എന്നത്‌ ഈ കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കാരണം കുറേപ്പേര്‍ നാടു വിട്ടു. ബാക്കിയുള്ളവര്‍ വെളിച്ചം 216 ഇല്ലാത്തതുകൊണ്ട്‌ പോയി. അണക്കെടു നിര്‍മ്മിച്ചു കറന്റ്‌ ഉല്പാദിപ്പിക്കാനുളള ശ്രമത്ത കവികള്‍ എതിര്‍ത്തതുകൊണ്ട്‌ കറന്റ്‌ ഇല്ലാതെപോയി. എന്നിങ്ങനെ മനുഷ്യസമൂഹം ഭൂമിയില്‍ ഇല്ലാതെയാകാനുള്ള കാരണങ്ങള്‍ കഥാകൃത്ത്‌ നിര ത്തുന്നുണ്ട്‌. കഥാകൃത്ത്‌ ആകുവാന്‍ വളരെയധികം മോഹിച്ചു ആറു ഡസനിലേറെ കഥകള്‍ രചിച്ചിട്ടുള്ള കുഞ്ഞിരാമന്‍ എന്ന വ്യക്തിയുടെ ജിവിതം ചിത്രീകരി ക്കുന്ന കഥയാഞ്‌ ചശുവില്‍ ചാല്‍. പേരുകൊണ്ടും രുപംകകൊണ്ടും സാഹിത്യ കരേന്മാരായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരും ഇന്ന്‌ വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ സാഹിതൃകാരന്മാരുടെ സമൂഹത്ക്കുറിച്ചാണ്‌ ഈ കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. “എന്റെ രജനകളില്‍ അസ്ഥിത്വവാദവും ആദുനീകതയും ഉണ്ടെന്നാണ്‌ എന്റെ കുട്ടുകാര്‍ പറയുന്നത്‌ കഥയിലെ ഈ വരിയില്‍ കടന്നു കൂടിയിട്ടുള്ള അക്ഷരത്തെറ്റുകളും കഥാകൃത്ത്‌ കുഞ്ഞിരാമന്‍ എന്ന പേരിനു പകരം സ്ധയീകരിച്ചിരിക്കുന്ന തുലികനാമവും (വി.പി.കെ.റാം) കണക്കിലെടുത്താല്‍ നിരര്‍ത്ഥകമായ സാഹിത്യസ്യഷ്ടികളുടെ നേരെ കഥാ കൃത്ത്‌ നടത്തുന്ന പരിഹാസം വ്യക്തമാണ്‌. കാല്യം തൃലികയും മത്യ൦ എന്ന കഥയില്‍ ഓണത്തിന്റെ വിശേഷാല്‍ പതിപ്പിനുവേണ്ടി ശ്രീനിവാസന്‍ എന്ന സാഹിതൃകാരന്റെ കഥ ചോദിക്കുന്ന ശങ്കരന്‍ സാര്‍. പതിനായിരം രൂപയും കുട്ടികള്‍ക്കു ഇരുന്ന്‌ ആടുവാനുള്ള ഉനഞ്ഞാലും ഓഫര്‍ കൊടുത്തിട്ടും അതി ലൊന്നും വീഴാതെനില്ക്കുന്ന സാഹിത്ൃകാരന്‍. സര്‍ഗ്ഗശേഷി മറ്റുള്ളവര്‍ക്കു അടിയറവു വെയ്ക്കാതെ ജന്മവാസനയ്ക്കനുസ്ൃതം വിനയോഗിക്കണം ഏന്ന തിന്റെ വലിയ തെളിവാണ്‌ ഈ കഥ. എം.മുകുന്ദന്റെ സ്വത്വാവിഷകാരത്തിന്റെ 2 പതിഫലനം ഈ കഥയില്‍ പ്രകടമായി കാണാം. ബെത്ലഹേമില്‍ പിറന്ന ഉണ്ണിയേശുവിനെ കാണുവാന്‍ കച്ചവടക്കാര്‍ ചെന്നതു കഥയില്‍ അവതരിപ്പിക്കുന്നുണ്ട്‌. അമ്മയെ ഭാംഗ്‌ കഴിക്കുവാന്‍ ശീലി പിക്കുന്ന മകനെ ചീത്രികരിക്കുന്ന പുത്യ ചപൃത്യ മുഖങ്ങള്‍ എന്ന കഥയില്‍, “ഒരു പുതിയ സൊസയിറ്റി ബില്‍ഡപ്ച്‌ ചെയ്യുവാന്‍ അമ്മയും മകനുംകൂടി വഴി കുളാലോചിക്കുന്നുണ്ട. അശോകച്രകവര്‍ത്തിയെ യുദ്ധത്തില്‍നിന്നു പിന്തിരി പിച്ച ബുദ്ധിസത്തിനു മാത്രമേ ഇന്ത്യാക്കാരെ കറപ്ഷനില്‍നിന്നും ബ്ലേക്ക്‌ മെയി ലിങില്‍നിന്നും പിന്തിരിപ്പിക്കാനാകൂ എന്നു മകന്‍ പറയുമ്പോള്‍, അമ്മ കണ്ടെ ത്തുന്നത്‌ സായുധവിപ്ലപവമാണ്‌. അശോകച്കരവര്‍ത്തിയെക്കുറിച്ചും ബുദ്ധിസ തെക്കുറിച്ചും ഈ കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിഭിന്നമതങ്ങളെക്കു റിച്ചുള്ള എഴുത്തുകാരന്റെ അറിവിനു തെളിവാണ്‌ മേല്പറഞ്ഞ കഥകള്‍. തൊഴിലില്ലായ്മയുടെ നേര്‍ചിത്രം അവതരിപ്പിക്കപ്പെടുന്ന ചടടണത്തില്‍്‌ എന്ന കഥയില്‍ ബ്രിട്ടിഷുകാരുടെ പരാമര്‍ശം കടന്നുകുടിയിട്ടുണ്ട്‌. കൊളോ ണിയല്‍ വാഴ്ചയുടെ മുര്‍ദ്ധന്യുദശയില്‍ ബ്രിട്ടിഷുകാര്‍ പണിതതായ തുരുമ്പു പിടിച്ച ഇരുമ്പു തൂണുകളുള്ള ആസ്ബറ്റോസ്‌ പാകിയ മേല്‍പ്പുരയോടു കൂടിയ തിവണ്ടിയാപ്പിസിലേക്കു റിക്ഷ ചവിട്ടുവാന്‍ ആവശ്യപ്പെട്ട കാര്യം കഥയില്‍ പരാമര്‍ശിക്കുന്നുണ്ട. ഇലക്ടിക്‌ എന്‍ജനീയറിംഗ്‌ പരീക്ഷ പാസ്സായി ജോലി തേടി പട്ടണത്തിലെത്തി നിരാശനായി മടങ്ങുന്ന കഥാപാത്രത്തിന്റെ പ്ചാത്ത ലമായാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. വിജേനകാലഘട്ടത്തില്‍ പാക്കി സ്ഥാനില്‍നിന്നും ഓടിവന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പണിത ബാരക്കുക ളെക്കുറിച്ചുളള പരാമര്‍ശം ചരമഗ്‌തത്തിലുണ്ട. കൊളോണിയല്‍ കാലഘട്ടവും 218 അന്നത്തെ സമൂഹത്തിന്റെ സംഘര്‍ഷങ്ങളും മുകുന്ദന്റെ കഥകളിലെ ഒഴിച്ചുകു ടാനാവാത്ത പ്രമേയങ്ങളാണ്‌. കാരണം അദ്ദേഹത്തിന്റെ ബാല്യകാലത്തില്‍, :ഫഞ്ച്‌ അടിമത്തത്തില്‍ കഴിയുന്ന മയ്യഴിയെ അദ്ദേഹം അനുഭവിച്ചറിഞ്ഞിടുണ്ട്‌. ആത്മഹത്യ കേന്ദ്രപ്രമേയമാക്കിക്കൊണ്ട്‌ എഴുതിയ കഥയാണ്‌ ചങ്ങ MUP. SHIT ഓരോ മലയാളിയും ജീവിക്കുന്നത്‌ ഉള്ളില്‍ ഒളിച്ചുവച്ച ആത്മഹ തൃയെക്കുറിച്ചുളള വിപാരങ്ങളുമായാണ്‌. കേരളം കൂട്ടായ ആത്മഹത്യയിലേക്കു നീങ്ങുകയാണോ എന്നു ഞാന്‍ സംശയിക്കുന്നു എന്ന്‌ കഥയില്‍ പറയുന്നുണ്ട്‌. സചീന്ദ്രന്റെ അഭിപ്രായം ഇന്ന്‌ വളരെ പ്രസക്തിയുളളതാണ്‌. ആവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്‌ ഇന്നത്തെ സമൂഹത്തിന്റെ യാത്ര എങ്ങോട്ടാണെന്ന്‌ തന്റെ കഥകളിലൂടെ മുകുരുന്‍ സന്ദേഹിക്കുന്നു. സ്ത്രീ പീഡനങ്ങള്‍ - നാടുന്മുറം; (AICO bla} ബാലികാ പീഡനങ്ങള്‍ - ഫോട്ടോ, ഉക്കുവമ്മയുടെ മക൯ല്‍ എന്നിവ യെല്ലാം സാഹിതൃകാരന്‍ അടയാളപ്പെടുത്തുന്നത്‌ വ്യക്തമായ ലക്ഷ്യത്തോടു കൂടിയാണ്‌. വസന്തകാലം എന്ന കഥയില്‍, വയസ്സന്മാരെയാണ്‌ സൂക്ഷിക്കേ ണ്ടതെന്ന്‌ അമ്മ പറഞ്ഞുവെന്നും വയസ്സന്മാര്‍ വിളിച്ചാല്‍ അടുത്ത്‌ പോക രുതെന്നും ഉപദേശിക്കുന്നുണ്ട്‌. മുകുന്ദന്റെ കഥപറച്ചിലില്‍ മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങള്‍ അടങ്ങിയിട്ടുണ്ട. അത്‌ ഒരു മതത്തിന്റെയോ ദേശത്തിന്റെയോ മാശ്രമല്ല, സര്‍വ്വ രെയും ഉള്‍ടക്കൊളളിക്കുന്നതാണ്‌. രേഖപ്പെടുത്തപ്പെടുതും പരിണാമങ്ങള്‍ക്കു വിധേയമായതും ഇനിയും പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവങ്ങളും കഥയ്ക്കു വിഷയമായി ഭവിച്ചിരിക്കുന്നു. നാം ജീവിച്ചു പരിസരവും സംസ്കാരവും ഒരിക്കലും മറക്കാനാവില്ല. അത്‌ നമ്മുടെ എഴു 219 ത്തിലും സംഭവിക്കുന്നു (എം.മുകുന്ദന്‍, 2033.59) എന്ന്‌ മുകുന്ദന്‍, മയ്യഴിയിലെ തുന്ധികള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌. വ്യത്യസ്തങ്ങളായ സമൂഹ ങ്ങളെ കഥകളില്‍ അവതരിപ്പിക്കുന്ന കഥാകൃത്ത്‌ സ്വന്തം ജീവിത പരിസര ങ്ങള്‍ തന്നെയാണ്‌ കഥകളില്‍ ആവിഷ്കരിച്ചത്‌ എന്നതിന്‌ മേല്പറഞ്ഞവ തെളി വാണ്‌. 4.4 കഥകളിലെ രാഷ്ട്രിയം - ഭിന്നവിക്ഷണങ്ങള്‍ ആഗോളവല്ക്കരണവും നാഗരികതയും വരുത്തുന്ന വ്യതിയാനങ്ങളെ പത്നേകവിക്ഷണകോണിലുടെകണ്ട്‌ അവയെ രൂപപ്പെടുത്തി കഥകളിലാവിഷക രിക്കുന്ന ഏം.മുകുന്ുന്റെ കഥകള്‍ കാലഘട്ടങ്ങളെ അതിജീവിച്ചുകൊണ്ട്‌ ഉത്ത രാധാനികതയും പിന്നിട്ടു കൊണ്ടിരിക്കുന്നു. ഈ ലോകം അടിസ്ഥാനപരമായി രാഷ്ദ്രീിയാനുഭവങ്ങള്‍ ഉള്ളതാണെന്ന കാഴ്ചപ്പാട്‌ നിലനിര്‍ത്തിക്കൊണ്ടുതന്തെ മുകുന്ദന്‍, രാഷ്രരീയത്തെ ശാന്തമായി, നിസ്തംഗതയോടെ നോക്കിക്കാണുവാന്‍ ശ്രമിക്കുന്നു. സ്പുഗാശര്‍മ്മ എന്ന കഥ യിലെ (പകാള്‍ കട്ടിയാലിന്റെ പാര്‍ട്ടി വീക്ഷണം ഇപകാരമാണ്‌; “വിശക്കുന്ന വര്‍ക്ക്‌ ഭക്ഷണവും തൊഴിലില്ലാത്തവര്‍ക്ക്‌ തൊഴിലും നല്കുന്നത്‌ ഏതു പാര്‍ട്ടിയോ ആ പാര്‍ട്ടി എന്റേത്‌. ജയ്ഹിന്‍്‌“ എന്നാണ്‌. ചിതകളുടെയും ഗര്‍ഭ പമതങ്ങളുടയും ോഷയ്ത എന്ന കഥയില്‍ ഫാന്‍സിലെ തെരഞ്ഞെടു പിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ട്‌. മാശ്രമല്ല, പൊളിറ്റികസിലും മെറ്റാഫിസികസിലും താല്പര്യമില്ല എന്നു കഥയില്‍ എടുത്തു പറയുന്നുണ്ട്‌. തെമ്മാടിയ്മായ കുട്ട? യില്‍ വിപ്ലവപ്പാര്‍ട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചുണ്ടിക്കാട്ടുന്നുണ്ട്‌. ആച്ഛിസില്‍, അന്തര്‍ദേശീയ പൊളിറ്റികസിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. കാമു, 220 സാര്‍ത്ര, ഷെഗെവാര, മാവോ ഷെ എന്നിവരുടെ നാമങ്ങള്‍ വതം എന്ന കഥ യില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ്രാന്‍സിലെ വിദ്യാര്‍ത്ഥികളുടെ വിപ്ലവം മാ(്രമല്ല, സിറോബസ്റോസ്‌, ദെബ്രെ, ജോര്‍ജ്ജ്‌ മനസേറ്റി തുടങ്ങിയ വിച്ലവകാരികളെക്കുടി കഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. കച്ചവടം എന്ന കഥയില്‍, കാറല്‍ മാര്‍ക്സിന്റെ വര്‍ണ്ണചി്രം പുമരിന്മേല്‍ തുക്കിയിട്ടുണ്ട്‌. സമ്പല്‍ സമൃദ്ധിയല്ല, അതിന്റെ തുല്യ മായ പങ്കിടലാണ്‌ കമ്മ്യുണിസം എന്ന ആശയം ഈ കഥയിലെ പഴയകാലസു ഹൃത്തുക്കളായ പുരുഷോത്തമനും ബാലകൃഷ്ണനും കണ്ടുമുട്ടിയപ്പോള്‍ പറ യുന്നുണ്ട്‌. ഞ്ചാന്‍ എന്ന കഥയില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെയും :ഫഞ്ച്‌ വിപ്ലവ ത്തിന്റെയും പല രാഷ്ട്രീയനേതാക്കന്മാരുടെയും പരാമര്‍ശം ഉണ്ട്‌. “ചെഗുവേര മരിച്ചത്‌ ആയിരത്തി തൊളളായിരത്തി അറുചപത്തിയേഴിലും കോഹണ്‍ ബെന്‍ഡിറ്റ ബാരിക്കേഡുകള്‍ പണിതത്‌ അറുപത്തിയെട്ടിലുമാണ്‌. താനാണെ ങ്കില്‍ ജനിച്ചത്‌ കേരളത്തിലും പഠിച്ചത്‌ മദിരേശിയിലും പണിയെടുക്കുന്നത്‌ ദല്‍ഹിയില്ുമാണ്‌.”” ഈ കഥയിലെ കഥാപ്രം രമേശന്‍ നായരാണെങ്കിലും അവസാനവരികള്‍ക്കിടയിലുടെ കടന്നു പോകുമ്പോള്‍ അത്‌ കഥാകൃത്തിന്റെ ജീവിതം തന്നെയാണ്‌ എന്ന്‌ മനസ്സിലാക്കാനാകും. ചിറകുകളുള്ള തീവണ്ടി? എന്നാ കഥ, ജനത്തിന്റെ കകയില്‍ മാവോവിന്റെ ചിന്തകളോ ദെബ്രെയുടെ വിപ്ലനവമോ ഉണ്ടായിരിക്കണം എന്നും ചെങ്കൊടിയേന്താത്ത ജനസമുദ്രം അപൂര്‍ണ്ണമാണ്‌ എന്നും പറഞ്ഞു വെയ്ക്കുന്നുണ്ട്‌. കോമോ എസ്ത്‌ ഉസ്തേദ്‌? എന്ന്‌ കേള്‍ക്കുമ്പോള്‍ എന്നും കോരിത്തരിക്കും. കാരണം അത്‌ ചെഗുവേര സംസാരിച്ച ഭാഷയാണ്‌ എന്ന ആശയത്തിന്‌ ഈ കഥയില്‍ പ്രാധാന്യം കൊടു 221 ത്തിട്ടുണ്ട്‌. അവര്‍ പാടുന്നു എന്ന കഥയിലും രാഷ്ട്രിയ പരാമര്‍ശങ്ങള്‍ കാണാം. മാവോ പറഞ്ഞിടുണ്ട്‌, രത്നക്കല്ലു കടുവനെ വെറുതെ വിടരുതെന്ന. എന്നി ങ്ങനെ ഷ്ുൃഷിക്കാരന്തില്‍ അന്നത്തെ കാലഘടുത്തിന്റെ, രാഷ്ദ്രീയത്തിന്റെ സൂച നകള്‍ കൊടുത്തിടുണ്ട്‌. പ്രസംഗങ്ങള്‍ മാത്രമുള്ള ്രവര്‍ത്തനരഹിതമായ ഒരു രാഷ്ട്രീയം ദല്‍്ഹ്‌ 1987 ല്‍ ചിത്രീകരിച്ചിട്ടുണ്ട്‌. “....ഖദറും ഗാന്ധിതൊപ്പിയും ധരിച്ച നേതാക്കള്‍ വാതോരാതെ ഹിന്ദിയില്‍ പ്രസംഗിക്കുന്നു...” കപടരാഷ്ട്രീയത്തിന്റെ മുഖം മൂടി വലിച്ചു കീറുന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു രചിച്ചിട്ടുള്ള കഥയാണ്‌ തേദിടിശ്ശിക്കിളി. “....പൃതക്കാര്‍ വരുമ്പോള്‍ കണ്ണന്‍ പറയണം എന്റെ പൂര കത്തിച്ചത്‌ കമ്മ്യൂണിസ്ററുകാര്‍. കണ്ണന്റോള്‌ പറയണം. എടന്റെ ഉറിയും ഉരലും കത്തിച്ചത്‌ കണ്ണില്‍ ചോരയി ലാത്ത കമ്മ്യുണിസ്റ്റുകാര്‍. കനകവല്ലിയും പറയണം. എന്റെ ജോര്‍ജറ്റിന്റെ പാവാട കത്തിച്ചത്‌ കളുളക്കമ്മ്യുണിസ്റ്റുകാര്‍” “ ഈ കഥയിലെ ആണ്‍കിളിയു ടെയും പണ്‍കിളിയുടെയും പാട്ട രാഷ്ര്രീയത്തിലെ കളളക്കളികളെ പുറത്തു കൊണ്ടു വരുന്നതാണ്‌. “ദുരെ മാവിന്‍കൊനമ്പിലിരുന്ന്‌ മനംനൊന്ത്‌ പെണ്‍കിളി ചിലച്ചു. കള്ളന്മാരുടെ കാലം. കരിങ്കളളന്മാര്‍ ഭരിക്കും ലോകം. അടുത്തി രുന്ന്‌ ആണ്‍കിളി പാടി. “ജനം കണ്ണു പൊട്ടന്മാര്‍. കണ്ണുണ്ടായിട്ടും കാണാത്ത വര്‍ പെണ്‍കിളി പാടി. പരസ്പരം ചെളി വാരിയെറിയുന്ന ഭരണപക്ഷ, പ്രതി പക്ഷ രാഷ്്രീയത്തിന്റെ ചെയ്തികളെ മറനീക്കി പുറത്തു കൊണ്ടുവരിക എന്ന ദയത്യം ഈ കഥ നിര്‍വ്വൂഹിക്കുന്നുണ്ട. ആദിവാസി ജീവിതത്തിന്റെ പരിച്ഛേദം അവതരിപ്പിക്കുന്ന കഥയാണ്‌ കാമവ്യം വിപ്ലവവും. അതില്‍ തന്റെ ്രണയാ പേക്ഷ നിരസിച്ചു തുളളിച്ചിയ്ക്കു മുന്‍പില്‍ കതകുകള്‍ കൊട്ടിയടച്ച തലമുറി 222 യന്‍, പിന്നീട്‌ ആ കതകുകള്‍ തുറന്നത്‌ “ഇനങ്കിലാബ്‌ സിന്ദാബാദ്‌. രക്തസാ ക്ഷികള്‍ സിന്ദാബാദ്‌. എന്ന വിപ്ലവാഹ്വാനത്തോടെ ചെങ്കൊടി ആഞ്ഞു വീശി ക്കൊണ്ടാണ്‌. കാറല്‍മാര്‍കസില്‍ വിശ്വസിക്കുന്നതിനെക്കുറിച്ചും ദേവിയില്‍ വിശ്വ സിക്കുന്നതിനെക്കുറിച്ചും കഥയില്‍ പരാമര്‍ശങ്ങളുണ്ട്‌. കാച്ഛിക്കടയില്‍ എന്ന കഥയിലൂടെ മാറിക്കൊണ്ടിരിക്കുന്ന ആധുനികമനുഷ്യന്റെ വിശ്വാനസംഹിത കളിലേക്ക്‌ കഥാകൃത്ത്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ രാഷ്രടീയപാര്‍ട്ടിയോടുള്ള വ്യത്യസ്ത മനോഭാവങ്ങള്‍ ദേവ! താരുക്കള്‍ എന്ന കഥയില്‍ ആവിഷകരിച്ചിട്ടുണ്ട്‌. “ഒരു ദിവസം സ്ക്കുളിലേക്കു പോകുന്നവഴി കുന്ന്‌ ഇറങ്ങിവരുന്ന ഒരു ജാഥ കുണ്ടു. നിറയെ ചെങ്കൊടികള്‍... മുഷടി ചുരുട്ടി ഇങ്ചിലാബ്‌ സിന്ദാബാദ്‌ വിളിക്കുന്ന യുവാവായ ശേഖരേട്ടന്‍... കുടുംബത്തില്‍ പിറന്നവരാരും കമ്മ്യൂണിസ്റ്റുകാരുടെ ജാഥയ്ക്കു പോകില്ല എന്നാണ്‌ ഗംഗാധരന്‍ വിചാരിച്ചത്‌. കുടിയന്മാരും രനഡികളും മറ്റുമാണ്‌ കമ്മ്യൂ ണിസ്റ്റുകാര്‍ എന്ന്‌ ആരെല്ലാമോ ഗംഗാധരന്‍ പറഞ്ഞു കൊടുത്തിരുന്നു.....അന്ന്‌ ആഗ്രഹിച്ചിരുന്നു: വലുതായാല്‍ തറവാട്ടുകാരനുോം ധനികനുമായ ശേഖരേട്ട നെപ്പോലെ പാവങ്ങളുടെ കുടെ നടക്കണം... കമ്മ്യുണിസ്റ്റുകാരനാകണം...” എന്നിങ്ങനെ. അനീതിക്കെതിരെ പോരാടുന്ന ലക്ഷമി എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റി മുന്നേറുന്ന ലകഴ്മിവിലാസം എന്ന കഥയില്‍ ഇ.എ.എസ്റ്റ്‌., എ.കെ. ജി., ഇ.കെ.നായനാര്‍ എന്നിവരുടെ പേരുകളും എസ്റസറു.എഫ്‌.ഐ. സംഘടനയെ ക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌. വസന്തകാലം എന്ന കഥയില്‍, “അവള്‍ ക്ലാസ്സില്‍ വന്ദേമാതരം പാടുന്നത്‌ നിയ ഒരീസം വന്ന്‌ കാണണം ശ്രീധരാ. അവള്‍ പാടുമ്പോ ഗാന്ധിജി മുന്നില്‍ വന്നു നില്ക്കുന്നതു പോലെ തോന്നും, ഏനിക്ക്‌.” ” ഗാന്ധി 223 ജിയുടെ സുചനയിലുടെ പഴയ സ്വാതന്ത്രൂസമരപവര്‍ത്തനങ്ങളെയെല്ലാം വായ നക്കാരനു മുന്നില്‍നിരത്താന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്‌. ദല്‍ഹിയിലെത്തിയപ്പോഴും കമ്മ്യുണിസ്റ്റ്‌ അനുഭവം എം.മുകുന്ദനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതാണ്‌ അദ്ദേഹത്തിന്റെ കഥകളിലധി കവ്വും കാണുവാന്‍ സാധിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ വാക്കുകളില്‍, “ഞാന്‍ ദല്‍ഹിയില്‍ എത്തുന്ന കാലത്ത്‌ ഇടതുപക്ഷം ദല്‍ഹി മലയാളികളുടെ സാമൂഹയ സാംസ്കാരിക ജീവിതത്തിനു മുകളില്‍ വലിയ ന്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ദല്‍ഹിയിലൊരിടത്തും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഒരു കൊടിപോലും കാണാന്‍ കഴിയില്ലായിരുന്നു."്‌ എന്നാല്‍ ഇന്നത്തെ അവസ്ഥ തീര്‍ത്തും മാറി ക്കഴിഞ്ഞിരിക്കുന്നു. തി്രവാദവും വര്‍ഗീയതയും പാരിസ്ഥിതികപ്രശ്നങ്ങളും വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ ദിനംതോറും പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ എം.മുകുന്ദന്റെ അഭിപ്രായത്തില്‍, കേ രളത്തിലെ പഴയ തൊഴിലാളി വര്‍ഗസന്ദര്യശാസ്ത്രത്തിന്റെ ചപനസക്തി ഇന്ന്‌ ഇല്ലാതായിരിക്കുന്നു. പട്ടിണിക്കും ദാരിദ്രൃത്തിനും അപ്പുറം ജാതി ഉയര്‍ത്തുന്ന പശനങ്ങളും നേരിടാന്‍ പാര്‍ട്ടികള്‍ക്കു കഴിയണം. കാലം മാറുന്നതിനനുസ രിച്ചു വലിയ ലക്ഷ്യങ്ങളുമായി മുന്നേറിയെങ്കില്‍ മാത്രമേ എല്ലാവര്‍ക്കും നിലനി ല്പുള്ളൂ എന്നു മനസ്സിലാക്കിയ എം.മുകുന്ദന്‍, മാനവികതയ്ക്കു പ്രാധാന്യം കൊടുക്കുന്ന കഥാകൃത്താണ്‌. 224 a) Wea) 008 : മുകുന്ദന്‍, എട; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പുറ൦.7. 2 മുകുന്ദന്‍, എം; (1999) കഥയുടെ തീരങ്ങളില്‍, മലയാളമനോരമ വാര്‍ഷിക പതിപ്പു, ഡി.സി.ബുകസ്‌, കോട്ടയം, പൂറം.11 3 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സന്വൂര്‍ണം, ഡി.സി. ബുക്‌, കോട്ടയം, പൂറം.995. 4 മുകുന്ദന്‍, എം; (2032) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറ൦.693. ട അഷറഫ്‌, ഇ.എം; (2) നദികള്‍ മനുഷ്യകഥാനുഗായികള്‍, ഡി.സി.ബു കസ്‌, കോട്ടയം, പൂുറം.11 6 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സന്വൂര്‍ണം, ഡി.സി. ബുക്‌, കോട്ടയം, പൂറ൦.371, 372. 7 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്സ്‌, കോട്ടയം, പറ൦.293. 8 മുകുന്ദന്‍, എട; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പുറ൦.290. 9 മുകുന്ദന്‍, എട; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്സ്‌, കോട്ടയം, പുറ൦.527. 0 പുരുഷോത്തമന്‍, കെ.സി; (ദേ ദലിത്‌ സാഹിത്യപസ്ഥാനം, കേരേ സാഹിത്യഅക്കാദമി, തൃശൂര്‍.ഫുറം.83. 1 മുകുന്ദന്‍, എട; (2033) മയുഴിയിലെ തുമ്പികള്‍, ന്യൂബ്ുക്‌സ്‌, കണ്ണൂര്‍, പൂറഠ.16. 3 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുകസ്‌, 225 ദകാട്ടയം, പൂറം.870. 4 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറം.266. ട മുകുന്ദന്‍, എം; (2ദേ) മുകുന്ദന്റെ കഥകള്‍ സനമ്വൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പുറം.637). 16 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പൂറം.43. 7 മുക്കുന്ദന്‍, എട; (3012) മുകുന്ദന്റെ കഥകള്‍ സമ്വൂര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറം.264. 8 മുകുന്ദന്‍, എം; (2ദ) മുകുന്ദന്റെ കഥകള്‍ സമ്വൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പൂറം.50. 39 മുകുന്ദന്‍, എം; (2൫2) മുകുന്ദന്റെ കഥകള്‍ സമ്വൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പുറ൦.556. 20 മുകുന്ദന്‍, എട; (22) മുകുന്ദന്റെ കഥകള്‍ നനമ്പുര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറം.558. 21 മുകുന്ദന്‍, എം; (22) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറം.731. 22 മുകുന്ദന്‍, എം; (2012) മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുകസ്‌, കോട്ടയം, പുറം.1026. 23 മുകുന്ദന്‍, എട; (2012) മുകുന്ദന്റെ ക്ഥകള്‍ നമ്പുര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം, പൂറം.48. 226 ഉപ്ദര്‍ശനങ്ങള്‍ ഒരു സാഹിതൃകാരന്റെ ജീവിതമാണ്‌ അയാളുടെ കഥകള്‍ക്ക്‌ അടിസ്ഥാ നമായിത്തീരുന്നതെന്ന കാഴ്ചപ്പാടില്‍ നവോത്ഥാനക്ഥാക്ൃത്തായ വൈക്കം മുഹമ്മദ്‌ ബഷീര്‍, നവോത്ഥാനാനന്തര കാഥികനായ എം.ടി.വാസുദേവന്‍ നായര്‍, ആധുനികതയില്‍ പ്രശസ്തനായ എം.മുകുന്ദന്‍ എന്നിവരുടെ തെരഞ്ഞെടുത്ത കഥകളെ വിശകലനം ചെയ്യാനാണ്‌ ഈ പ്രബന്ധത്തില്‍ ശ്രമിച്ചത്‌. സ്ഥലകാ ലസമുഹരാഷ്ട്രീയത്തിനനുസരിച്ച്‌ സാഹിത്യത്തിലെ സ്വത്വരൂപികരണത്തിന്‌ വൃത്യാസം വരുന്നുണ്ട്‌. ദാവിഡകാവ്ൃശാസ്്രമനുസരിച്ച്‌ കാവ്യസാമഗ്രിക ളായ മുതല്‍പ്പൊരുള്‍, കരുപ്പൊരുള്‍, ഉരൈപ്പൊരുള്‍ എന്നിവ പരസ്പരം ബന്ധ പെട്ടിരിക്കുന്നു. ളഉരൈപ്പൊരുള്‍ തെരഞ്ഞെടുത്ത വിഷയത്തിനനു സരിച്ചു മുതല്‍പ്പൊരുളും കുരുപ്പൊരുളും ചേര്‍ന്നിരിക്കണം. ചുരുക്കത്തില്‍, കവിതയിലെ പതിപാദ്ൃത്തിനനുസരിച്ചുളള ദേശവുംകാലവും ജീവിതാവസ്ഥകളുമാണ്‌ വര്‍ണ്ണിക്കപ്പെടുന്നത്‌. സംഘം സാഹിത്യത്തിലെ അകംകവിതകള്‍ ആത്മനി ഷ്ഠമാണെങ്കില്‍ പുറംകവിതകള്‍ വസ്തുനിഷ്ഠമായിരിക്കും. ആ കാലഘട്ട ത്തിലെ കൃതികളിലെല്ലാം ജീവിതത്തിന്റെ വൃത്യസ്ത മുഖങ്ങള്‍ പ്രതിഫലിച്ചു കാണുന്നുണ്ട്‌. ആംഗലേയസാഹ്‌തുത്തില്‍നിന്നും ഗ്രന്ഥകര്‍ത്താവിന്ദെ സവിശേഷ മായ വ്യക്തിത്വം കൃതികളില്‍ ്രകാശിപ്പിക്കപ്പെടുന്നുണ്ട്‌. യാഥാര്‍ത്ഥ്യലോക ത്തിന്റെയും ഭാവനയില്‍ക്കുടി സൃഷടിക്കുന്ന ലോകത്തിന്റെയും ചിത്രീകരണം സാഹിത്യത്തില്‍ കാണപ്പെടുന്നുണ്ട്‌. കല കലയ്ക്കുവേണ്ടിയാണെന്നും കല മതത്തിനുവേണ്ടിയാണെന്നും കല ജീവിതം തന്നെയാണെന്നും വാദിച്ച വാള്‍ട്ടര്‍ പേറ്റര്‍, ലിയോ ടോള്‍സ്റ്റോയി, ആര്‍നോള്‍ഡ്‌ ടോയന്‍ബിയുമെല്ലാം കലയുടെ 228 വൃത്ൃസ്തമാനങ്ങളെയാണ്‌ ചുൂണ്ടിക്കാണിച്ചത്‌. ദേശകാലങ്ങള്‍ക്കും നിലനി ല്ക്കുന്ന സംസ്കാരത്തിനുമനുസരിച്്‌ കലയില്‍ വ്യതിയാനം വരുന്നുണ്ട്‌. കുടാതെ ആവിഷകരിക്കാന്‍മാത്രം ഒരു വ്യക്തിത്വം കവിയിക്കില്ലെന്ന്‌ അഭിപ്രാ യപ്പെട്ട എലിയറ്റ്‌ ഇതില്‍ നിന്നെല്ലാം ഭിന്നനായി നില്ക്കുന്നു. ഓരോ എഴുത്തു കാരന്റെയും ചിന്താഗതികളും ഭാവനയും കഴിവുകളുമെല്ലാം രൂപപ്പെടുന്നത്‌ വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍നിന്നാണ്‌. ആ സാഹചര്യങ്ങള്‍ അനുകു ലമോ പ്രതികൂലമോ ആയിത്തീരാം. അതനുസരിച്ച്‌ അദ്ദേഹത്തിന്റെ വ്യക്തി താല്പരുങ്ങള്‍ക്കും വൃതിയാനം വരും. അത്തരം വ്യതിയാനങ്ങള്‍ എഴുത്തില്‍ പ്കടമാകുകയും ചെയ്യും. ജിവിതയാഥാര്‍ത്ഥ്യങ്ങളെ ച്രതിബിപ്ഡിക്കുന്ന കലകളിലൊന്നായ മല യാളസാഹിതൃത്തിനും മേല്പറഞ്ഞ ചിന്താധാരകളുടെ പിന്തുടര്‍ച്ച ഉന്നയിക്കാം. കാരണം ആംഗലേയസാഹിതൃത്തില്‍നിന്ന്‌ ഉള്‍ക്കൊണ്ട ്രചോദനങ്ങളാണ്‌ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു നിദാനമായിട്ടുള്ളത്‌. ലോകകഥാചരി ത്ത്തിലും ഇന്ത്യന്‍ ക്ഥാചരിത്രത്തിലും കുറേ ക്ഥാകൃത്തുക്കള്‍ ചെറുകഥാ സാഹിതുത്തിന്റെ വളര്‍ച്ചക്കു കാരണമായിത്തീര്‍ന്നിട്ടുണ്ട്‌. ഒരു വൃക്തിയെ അറിയണമെങ്കില്‍ ആ വ്യക്തി ജിവിച്ചിരുന്ന ചുറ്റപാടു കളെക്കുറിച്ചും കാലഘട്ടതെെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും വൃക്തമായ ധാരണ ഉണ്ടായിരിക്കണം. അപ്രകാരം ഒരു ധാരണയിലേക്കെത്തുവാന്‍ ആത്മ സത്തയെ സ്വാധിനിക്കുന്ന ഘടകങ്ങളെ തിരിച്ചറിയണം. ഓരോ എഴുത്തുകാ രന്യും ജീവിതത്തിനു പശ്ചാത്തലമായിത്തീരുന്ന സ്ഥലം അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ സ്ഥാനം പിടിക്കും. ജീവിതാനുഭവങ്ങളിലെ ഏതെങ്കിലും ചെറി 229 യൊരു മുഹൂര്‍ത്തമോ, സംഭവമോ ആയിരിക്കും ചെറുകഥയിലെ കേന്തദ്രപമേ യം. കഥയ്ക്കു അനിവാര്യമായ സ്ഥലം അവിടുത്തെ സംസ്കാരത്തിന്റെ ഉറവി ടമായിരിക്കും. ആ സ്ഥലം കഥാകൃത്ത്‌ നേരിട്ടു ബന്ധമുളളതോ മറ്റുള്ളവരുമാ യുള്ള സഹവാസത്തില്‍നിന്്‌ ബന്ധപ്പെട്ടതോ ഭാവനയിലുടെ രൂപപ്പെടുത്തി നതോ ആയിരിക്കും. കഥാപാത്രങ്ങളുടെ ക്മീകരണത്തിനനുയോജ്യമായ പശ്ചാത്തലസ്ഷ്ടി വിന്യുസിക്കുവാനാണ്‌ കാഥികന്‍ ശ്രമിക്കുന്നത്‌. സ്ഥലം മാത്രമല്ല, കാലവും ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാ ണ്‌. കഥാപാത്രങ്ങളുടെ ജിവിതചലനത്തിന്റെ നൈരന്തര്യം കാലത്തിലൂടെയാണ്‌ സൂചിപ്പിക്കപ്പെടുന്നത്‌. ഭൂതകാലമാണ്‌ വര്‍ത്തമാനകാലത്തിലേക്കുളള ഉനര്‍ജ്ജം പ്രദാനം ചെയ്തിരിക്കുന്നത്‌. വര്‍ത്തമാനകാലജിീവിതപ്രവര്‍ത്തനങ്ങള്‍ ഭാവി കാലത്തിലേക്ക്‌ പ്രതിക്ഷയോടെ നോക്കുന്ന ഒരു വ്യക്തിക്കുമാത്രമേ പൂര്‍ത്തി യാക്കാനാകൂ. ഏതെങ്കിലും കാലത്തിലൂടെ ഒരു വ്യക്തിയുടെ ജീവിതം സദാ മുന്നേറിക്കൊണ്ടിരിക്കും. അതിനാലാണ്‌ കാലത്തിന്റെ നൈരന്തര്യം വ്യക്തിജീ വിതത്തില്‍ ഒഴിവാക്കാനാവില്ലയെന്നു പറയുന്നത്‌. വര്‍ത്തമാനകാലത്തില്‍ രചി ക്കുന്ന സാഹിത്യം തൊടുടുത്ത നിമിഷം ഭൂതകാലത്തില്‍ വായിക്കുപ്പെടുന്നുണ്ടെ ങ്കിലും ആഖ്യാനസവിശേഷതകള്‍കൊണ്ട്‌ കാലം കൃത്യമായി സൂചിപ്പിക്കും. ഓരോ വ്യക്തിയും ജീവിക്കുന്നത്‌ ഓരോ സമൂഹത്തിലാണ്‌. ആ സാമു ഹ്യാന്തരീക്ഷമനുസരിച്ച അനുഭവങ്ങള്‍ വൂത്യാസപെടാം. പരമ്പരാഗതസമുൂ ഹങ്ങളില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ പാരമ്പര്യത്തിനും വ്യവസ്ഥിതികള്‍ക്കും അനുകൂലമായി ജീവിതം നയിക്കുന്നവരാണ്‌. മിത്തുകളുടെ സ്വാധീനം അത്തരം സമൂഹങ്ങളില്‍ കാണാവുന്നതാണ്‌. ആഗോളവലകൃതമായ ആധുനികസമു 230 ഹങ്ങളിലുളളവര്‍ ജാതിമതചിന്തകള്‍ക്കതിതമായ പൊതുധാരണകളാല്‍ നയി ക്കപ്പെടുന്നവരാണ്‌. നഗരവല്ക്കരണവും ആഗോളീകരണഡും നവരഷ്രീയ ചിന്തകളുമെല്ലാം അവര്‍ക്ക്‌ ഉനര്‍ജ്ജം പകരുന്ന ഘടകങ്ങളാണ്‌. കഥാ്രമേയം സൃഷ്ടിക്കപ്പെടുന്ന സാഹചര്യമന്ുസരിച്ച്‌ പാരമ്പര്യമോ ആധുനികതയോ കഥ യില്‍ ചിത്രികരിക്കാം. വികസനത്തിന്റെ വിവിധഘടുങ്ങള്‍ തറവാടുകളുടെ തകര്‍ ചുൃയിലേക്കെത്തിച്ചു. അതുകൊണ്ട്‌ ആധുനികോത്തരകഥകളിലെ തറവാടുകള്‍ പുതിയ സവിശേഷതകള്‍ ഉള്‍ക്കൊണ്ടതായിരിക്കും. അനിയന്രിതമായ സ്വാത ന്തൂത്തിന്റെ മണ്ഡലമാണ്‌ സൈബര്‍ സ്പെയ്സ്‌. അത്‌ ആകര്‍ഷണിയത യുടെ മറ്റൊരു ലോകത്തിലേക്ക്‌ വായനക്കാരനെ നയിക്കുന്നതാണ്‌. കഥയിലെ നുതനസങ്കേതങ്ങള്‍ കാലഘട്ടത്തിനുവന്ന പരിവത്തേനം സൂചിപ്പിക്കുന്നവ യാണ്‌. ഭൂതകാലത്തിന്റെ സമ്പന്നമായ ഓര്‍മ്മകള്‍ ഒരു വ്യക്തിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്‌. അപ്രകാരമുള്ള ഭുതകാലസ്മരണകള്‍ ചരിത്രത്തിലേക്ക്‌ കൂട്ടിച്ചേര്‍ത്ത്‌ വായിക്കുപ്പെടുന്നവയാണ്‌. അവ ഒരു സമൂഹത്തിന്റെതന്നെ നില നില്പിന്റെ അടയാളങ്ങളാണ്‌. രാഷ്ട്രീയവും ഒരു വ്യക്തിയുടെ സ്വത്വത്തെ സ്വാധീനിക്കുന്ന ഘടകമാണ്‌. ജീവിതത്തെ സംബന്ധിച്ച മാനവികത രാഷ്ട്രീ യത്തില്‍ സാഹിത്യകാരന്‍ ആവിഷ്കതിക്കുന്നു. മതം, ശാസ്ത്രം, കല, നമ്പ ത്ത്‌, കുടുംബവ്യവസ്ഥ എന്നിങ്ങനെ മനുഷ്യജീവിതസംബന്ധിയായ സകലതും രാഷ്ര്രീയത്തില്‍ ഉള്‍പ്പെടുന്നു. കാലഘട്ടത്തിനനുസരിച്ച്‌ മാറിവരുന്ന ജന്മി ത്വവും ജനാധിപത്യവും എല്ലാം കഥകളിലെ രാഷ്്രീയത്തില്‍ ഉള്‍ച്ചേരുന്നു. കഥകളുടെ ചരിത്രം ഭാഗികമായി വിശകലനം ചെയ്യുവാനാണ്‌ ഈ 231 പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുളളത്‌. നവോത്ഥാന നവോത്ഥാനന്തര ആധുനിക കാല ഘുട്ടങ്ങളുടെ പ്രതിനിധികളായി വൈക്കം മുഹമ്മദ്ബഷിര്‍, എം.ടി.വാസുദേ വന്‍ നായര്‍, എം.മുകുന്ദന്‍ എന്നിവരുടെ 2012ല്‍ ഇറങ്ങിയിടുള്ള കഥാസ മാഹാരത്തിലെ കഥകളാണ്‌ പഠിച്ചിട്ടുള്ളത്‌. 1930 കളില്‍ ലോകംമുഴുവന്‍ ഉണ്ടാ യിരുന്ന സാമ്പത്തികതകര്‍ച്ച കേരളത്തെയും ബാധിച്ച അവസരത്തിലാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചത്‌. റിയലിസ്റ്റിക പശ്ചാത്തലത്തില്‍ കഥ ഏഴുതുവാന്‍ ആരംഭിച്ച ബഷിറിന്റെ സാഹിത്യത്തില്‍ Tome ജീവിതാനുഭവങ്ങള്‍ തന്നെയാണ്‌ നിറഞ്ഞുനിലിക്കുന്നുണ്ടായിരുന്നത്‌. സ്വാതന്ത്രസമരം തീക്ഷ്ണമായി നടന്നിരുന്ന ആ കാലഘട്ടത്തില്‍ സ്വാത ന്ത്രാനുഭവങ്ങള്‍ ബഷിറ്ലെ എഴുത്തുകാരനെയും സ്വാധിനിച്ചിരുന്നു. ബഷീറിന്റെ കഥകളില്‍ സ്വത്വഘടകങ്ങളുടെ സ്വാധീനം വളരെ വലിയ തോതില്‍ കാണപ്പെടുന്നുണ്ട്‌. തന്റെ സ്വന്തം നാടായിരുന്ന തലയോലപ്പറമ്പ്‌ മാശ്രമല്ല, താന്‍ ചുറ്റിസഞ്ചരിച്ചു എല്ലാ ദേശങ്ങളും ബഷിറിന്റെ സാഹിതൃത്തിന്റെ പരിധിയില്‍ പെടുന്നുണ്ട്‌. സ്വാത്രന്ത്രസമരത്തിന്റെ നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ജയില്‍വാസവും അദ്ദേഹത്തിന്‌ കഥയെഴുത്തിന്റെ നവിനാനുഭവങ്ങളുടെ ഇടം സമ്മാനിക്കുന്നതായിരുന്നു. സന്യാസത്തിന്റെ മേഖല ഹൈന്ദവമതത്തെ ക്കുറിച്ചുള്ള അറിവിലേക്കും സുഫിസം ഇസ്ലാം മതതത്വങ്ങളുടെ ഉറവിടങ്ങളി ലേക്കും ബഷീറിനെ നയിക്കുന്നതായിരുന്നു. അത്‌ അദ്ദേഹത്തിന്റെ കഥകളില്‍ വ്യത്ൃസ്ത വായനാനുഭവം പ്രദാനം ചെയ്തിരുന്നു. എല്ലാറ്റിലുമുപരി കൃതിയുടെ സജിീവസാന്നിദ്ധയം അദ്ദേഹത്തിന്റെ കഥകളിലെ സ്ഥലത്തിന്റെ കാഴ്ച വേറിട്ടതാക്കിത്തീര്‍ത്തു. കഥയുടെ പശ്ചാത്തലമായ സ്ഥലം ഏതു പരു 232 ക്കന്‍ അന്തരിക്ഷമായിരുന്നാലും ബഷിറിനെ സംബന്ധിച്ചിടത്തോളം നന്മയുടെ നിറവായിരുന്നു. കഥകളില്‍ പശ്ചാത്തലത്തിന്റെ യാഗാര്‍ത്ഥ്യര്പതീതി ജനിപ്പി ക്കാന്‍ സ്വന്തം ജിവിതാനുഭവങ്ങളായിരുന്നു പ്രചോദനമേകിയത്‌ എന്ന്‌ അദ്ദേ ഹത്തിന്റെ അനുഭവക്കുറിപ്പുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ബഷീറിനും ബഷീറിന്റെ കഥാപാശ്രങ്ങള്‍ക്കും കാലപരിധിയില്ല. അന ന്തതയിലേക്കു നീളുന്ന കാലതെക്കുറിച്ചു ബഷിര്‍ കഥകളില്‍ സദാ മുന്നറി യിപ്പു നല്‍കുന്നുണ്ട്‌. ഭുതകാലാനുഭവങ്ങളില്‍നിന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ബഷീര്‍, കഥകളെഴുതിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കഥകളിലധികവും ഭൂത കാലമാണ്‌ കണ്ടിരുന്നത്‌. ജാതിമതവ്ൃയത്യാസങ്ങളില്ലാതെ ബഷീറിന്റെ കഥക ളില്‍ സമൂഹം ചിത്രീകരിക്കപ്പെട്ടിരുന്നു. ബഷീര്‍ ഒരു സമൂഹത്തിന്റെ/ സമുദാ യത്തിന്റെമാ്രതം ്രതിനിധിയാണെന്ന ചിന്ത ഒരിക്കലും അദ്ദേഹത്തിന്റെ കഥ കളില്‍ അന്തര്‍ലിനമായിരുന്നില്ല. മതത്തിന്റമേതായ സങ്കുചിത്വത്തില്‍നിന്നും അദ്ദേഹം വിമുക്തനാണെങ്കിലും, ഇസ്ലാം മതതത്ത്വങ്ങളും സൂഫിസവും അന്ധ വിശ്വാസങ്ങളും എല്ലാം അദ്ദേഹത്തിന്റെ കഥകളില്‍ സ്ഥാനം പിടിച്ചിരുന്നു. യാഥാര്‍ത്ഥ്യം തുറന്നുപറയാന്‍ ബഷീര്‍ ഒരിക്കലും മടിച്ചിരുന്നില്ല. ഹാസ്യം കലര്‍ത്തി പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴി ഞ്ഞിരുന്നു. സ്വാതന്ത്രസമരത്തിന്റെ ചരിത്രവും ബഷീര്‍ കടന്നുപോയ സ്ഥലസാ ഹചര്യങ്ങളുടെ ചരിത്രവും കഥകള്‍ക്കു പ്രചോദനം നല്കുന്നതായിരുന്നു. കേര ത്തിനെ അലട്ടിയിരുന്ന പട്ടിണി, ദാരിദ്യം, തൊഴിലില്ലായ്മ എന്നിവയെല്ലാം ബഷിര്‍ കഥകളിലെ ച്രധാനപ്രമേയമായിത്തീര്‍ന്നു. ഗാന്ധി അനുഭാവിയായി 233 രുന്ന ബഷീറിന്റെ കഥകളിലെ രാഷ്ട്രീയം മാനുഷികപരിഗണനകളോടു കൂടി യതായിരുന്നു. അദ്ദേഹം സത്യത്തിനും നീതിക്കും ്രാധാന്യം നല്കിയിരുന്ന ഒരു സ്വാതത്രരൃസമര പോരാളിയായിരുന്നു. ടൽ വൈക്കം സത്യാര്രഹികളെ സദ്ദര്‍ശിക്കാനെത്തിയ ഗാന്ധിജിയെ നേരില്‍കാണുകയും സ്പര്‍ശിക്കുകയും ചെയ്തതുമുതലുള്ള രാഷ്രരിയാനുഭവങ്ങളാണ്‌ ബഷീറിന്റെ കഥകളില്‍ സ്ഥാനം പിടിച്ചിട്ടുളളത്‌. ന്വാതന്ര്രസമരവും സഞ്ചാരവും ജിവിതത്തില്‍ നിര്‍മ്മിച്ച വ്യത്യസ്ത അനുഭവങ്ങളാണ്‌ പ്രധാനമായും ബഷിറിന്റെ കഥകളിലെ രാഷ്ട്രീ യം. മനുഷ്യന്‍ രാഷ്്രീയത്തിനു വേണ്ടിയുള്ളതല്ല, രാഷ്ര്രീയം മനുഷ്യനു വേണ്ടിയുള്ളതാണ്‌ എന്ന ചിന്താഗതിയാണ്‌ ബഷീറില്‍ ഉയര്‍ന്നുനിന്നിരുന്ന ത്‌. നവോത്ഥാനാനന്തരം ആത്മനിഷ്ഠമായ കഥകളെഴുതി കഥാലോകത്ത്‌ സ്ഥാനമുറപ്പിച്ച വ്യക്തികളിലൊരാളാണ്‌ എം.ടി.വാസുദേവന്‍ നായര്‍. ഗ്രാമീ ണനിഷ്കളങ്കത നിറഞ്ഞ കുടല്ലൂര്‍ ഗ്രാമത്തിലെ അനുഭവജിവിതമാണ്‌ എം.ടി. യുടെ കഥകളെ ആത്മനിഷാമാക്കിത്തീര്‍ക്കാന്‍ കാരണം. എം.ടി. സാഹിത്യ ത്തിലേക്കു പ്രവേശിച്ച നാളുകളിലെ കൂടല്ലൂരിന്റെ ശ്രാമത്തനിമ ഇന്ന്‌ നഷ്ടമാ യിക്കൊണ്ട്രിക്കുകയാണെങ്കിലും കഥകളില്‍ അവ പൂര്‍വ്വാധികം സനന്ുര്യ ത്തോടെ നിലനിലക്കുന്നുണ്ട്‌. മാടത്ത്‌ തെക്കെപ്പാടു തറവാടും അതിന്റെ ചുറ്റു മുളള പ്രകൃതിയും ജനങ്ങളും എം.ടി.യുടെ കഥകളെ ഫലഭുയിഷമഠമാക്കി ത്തിത്തോ. കുടല്ലൂര്‍ മാശ്രമല്ല, നിളാനദിയുടെ സാന്നിദ്ധ്യവും കഥകളില്‍ പ്രകൃ തിയുടെ ജീവല്‍സാന്നിദ്ധ്യമായി നിറഞ്ഞുനിന്നു. കുടല്ലൂര്‍ഗ്രാമം, അവിടെ നില നിന്നിരുന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഉത്സവങ്ങള്‍, തറവാടിന്റെ ഭരണസ 234 ്വദായങ്ങള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നതാണ്‌ എം.ടി.യുടെ കഥാലോകം. ഗാമത്തിനുപുറത്തേക്ക്‌ അദ്ദേഹത്തിന്റെ കഥകള്‍ നിീളുന്നുണ്ടെങ്കിലും തിരിച്ച്‌ ഒരു മടക്കം ആഗ്രഹിക്കുന്നവരാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. ആ ആഗ്രഹം എം.ടി.യുടെ ആരഗഹം തന്നെയായിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. വര്‍ത്തമാനകാലാഖ്യാനത്തേക്കാള്‍ ഭുതകാലാനുഭവങ്ങള്‍ക്കു പ്രാധാന്യം കൊടുത്ത്‌ കഥ എഴുതുന്ന എം.ടി. കഥകള്‍, നഷ്ടമായിക്കൊണ്ടിരിക്കുന്ന പാര മ്പരൃങ്ങളുടെയും അനുഷഠാനങ്ങളുടെയും അടിസ്ഥാനവിവരങ്ങള്‍ പകര്‍ന്നു നല്‍കുവാന്‍ പര്യാപ്തമാണ്‌. മരുമക്കത്തായഭരണത്തിന്റെ അവസ്ഥാന്തരങ്ങള്‍, തറവാടുകളുടെ ക്ഷയിക്കുന്ന അവസ്ഥ, ഗ്രാമം നഗരമായ്‌ പരിണമിക്കുന്ന സാഹ്‌ ചരങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കഥകളില്‍ അടയാളപ്പെടുത്തപ്പെ ട്ടിരുന്നു. വത്യസ്തമായ ജിവിതാനുഭവങ്ങളാണ്‌ എം.ടി.യുടെ കഥകള്‍ക്കു അടി സ്ഥാനമായി ഭവിച്ചത്‌. മിത്തുകളിലൂര്‍ന്ന കഥകളാണ്‌ അവയെന്നു പറയാം. ഹൈ7ന്ദവദൈവങ്ങളെക്കുറിച്ചം അവരെ സംബന്ധിച്ച വിശ്വാസങ്ങളെക്കുറിച്ചും കഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നക്ഷി, കരിനീലി, കാളി, ബ്രഹ്മരക്ഷസ്സ്‌, പറ്‌ ക്കുട്ടി, കരിങ്കുട്ടി, കളളാടിമുത്തന്‍ എന്നിങ്ങനെ ഇന്നത്തെ തലമുറയ്ക്ക്‌ അന്യ മായിക്കൊണ്ടിരിക്കുന്ന പല ശക്തികളെക്കുറിച്ചും ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെ ടുത്തി എം.ടി. കഥകളെഴുതിയിട്ടുണ്ട. ഹൈന്ദവമതം മാത്രമല്ല, മറ്റു മതങ്ങളെ ക്കുറിച്ചും അദ്ദേഹത്തിനു അവഗാഹം ഉണ്ടായിരുന്നു ഏന്നതിനു തെളിവായി ചില കഥകളില്‍ മറ്റു മതങ്ങളെക്കുറിച്ചുളള പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയി ടടുണ്ട്‌. 235 എം.ടി.യുടെ കഥകളുടെ രാഷ്ട്രീയത്തില്‍ പധാനമായും ജന്മിത്വം, ഫ്യു ഡാലിസം, തൊഴിലാളി - മുതലാളി ബന്ധങ്ങള്‍, അടിമ-ഉടമ ജീവിതങ്ങള്‍, മക്കത്തായ-മരുമക്കത്തായ സ്ര്പ്ദായങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയി രുന്നു. പഴയതറവാടുകളുടെ പാരമ്പര്യത്തില്‍ നിന്നുയിര്‍ടക്കൊണ്ടതാണ്‌ ആ രാഷ്ട്രീയം. കാരണം രാഷ്്രീയത്തില്‍ നേരിട്ടു ഇടപെട്ടിട്ടുള്ള ഒരാളും തന്റെ കുടുംബത്തില്‍ ഇല്ലാതിരുന്നതും രാഷ്രീയ മീറ്റിംഗുകളൊന്നും ഗ്രാമത്തില്‍ നടന്നിട്ടില്ലാത്തതുകൊണ്ടും പാര്‍ട്ടിരാഷ്ട്രീയം തനിക്ക്‌ അന്യമായിരുന്നു എന്ന്‌ എം.ടി.തന്നെ പറയുന്നുണ്ട്‌. കൊളോണിയല്‍ പ്രദേശമായ മയ്യഴിയുടെയും അതിന്റെ ആധിപത്യവു മായി കഴിഞ്ഞിരുന്ന ഫഞ്ച്‌ പ്രദേശത്തിന്റെയും ഇടയില്‍ക്കിടന്ന്‌ ക്ലേശമനുഭ വിച്ച പാവപ്പെട്ട ഒരു ജനതയുടെ കഥകളുമായി സാഹിത്ൃത്തിലേക്കു കടന്നു വന്ന എം.മുകുന്ദന്‍, ഇന്‌ ആധുനികതയും ഉത്തരാധുനികതയും കടന്ന്‌ കഥാ ലോകത്ത്‌ മുന്നേറുന്നു. മയ്ൃടിയില്‍നിന്ന്‌ അദ്ദേഹത്തിന്റെ കഥകള്‍ ജോലിസ്ഥ ലമായ ദല്‍ഹിയിലേക്കുകൂടി വ്യാപിച്ചതോടെയാണ്‌ കഥകളില്‍ പുതിയ മാന ങ്ങള്‍ ചീശ്രീകരിക്കപ്പെട്ടത്‌. നഗരവല്‍ക്കരണവും ആഗോളീകരണവും അസ്തി ത്വവാദവും ചിത്രകലയും സംഗീതവുമെല്ലാം അദ്ദേഹത്തിന്റെ കഥകളെ ആധു നികവലക്കരിച്ചു. ഇന്തുന്‍ യുവത്വത്തിന്റെ ്രശ്നബാധിത മേഖലകളെ കഥക ളില്‍ ആവിഷകരിച്ചുകൊണ്ട്‌ അദ്ദേഹം അവരുള്‍പ്പെട്ിരിക്കുന്ന തിയകളെയും സ്വഭാവദുഷ്യഫലങ്ങളെയും കഥകളിലുടെ വെളിച്ചത്തു കൊണ്ടുവന്നു. ഏതു പൌരത്വം തെരഞ്ഞെടുക്കണമെന്ന സംഘര്‍ഷത്തില്‍ കഴിയുന്ന മയൂഴിയും ആധു നികതയുടെ വലയത്തില്‍പ്പെട്ടുപോയ ദല്‍ഹിയും മുകുന്ദന്റെ കഥകളില്‍ 236 അന്ത:സംഘര്‍ഷത്തിന്റെ പുതിയ മേഖലകള്‍ തീര്‍ക്കുകയായിരുന്നു. മയ്യഴിയും ദല്‍ഹിയും മുകുന്ദന്റെ കഥകളുടെ പ്രധനേ ഇടമായിരുന്നു. മയ്യഴിയിലെ മിത്തുകളും കൊളോണിയല്‍ സംസ്കാരവും കഥകള്‍ക്കു പുതിയ മാനം തീര്‍ത്തു. ജിവിതത്തില്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങളായിരുന്നു മുകു നദുന്റെ കഥകള്‍ക്ക്‌ ജീവന്‍ പകര്‍ന്നത്‌. കഥകളില്‍ ചിത്രികരിച്ചിരിക്കുന്ന അത്ഭു തങ്ങള്‍ നടക്കുന്ന ആവിലായിലെ തെരേസാപുണ്യാളത്തിയുടെ പളളിയും മയ്യ ഴിപുഴയും കല്ലാമലയിലെ അത്ഭുതവെളിച്ചവുമെല്ലാം മയ്യഴി സങ്കല്പം വിളി ദച്ചോതുന്ന അടയാളങ്ങളായിരുന്നു. ദല്‍ഹി നഗരജീവിതം നല്കിയ വൃത്യ സ്താനുഭവങ്ങളും കഥയുടെ പ്രമേയങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. താന്‍ ജിവിക്കുന്ന സ്ഥലങ്ങളില്‍ കണ്ടുമുട്ടുന്ന മനുഷ്യരോടു സാദൃശ്യപ്പെടുത്തി തന്റെ കഥാപാ തങ്ങളെ രുപപ്പെടുത്തുകയാണ്‌ അദ്ദേഹം ചെയ്തത്‌. ചരസും ഭംഗും കഴി ക്കുന്ന പി്രകാരന്മാരെയും എഴുത്തുകാരേയും ദല്‍ഹിയില്‍ കണ്ടുമുട്ടിയ മുകു ദന്‍ കഥകളില്‍ അവരെ ചിത്രീകരിക്കുകയാണുണ്ടായത്‌. ദല്‍ഹിയിലെ തെരു വാകളില്‍ നിയന്രതരണാതീതമായി നടക്കുന്ന വൂഭിചാരതിയ്കള്‍ കഥകളിലും ആവര്‍ത്തിക്കപ്പെട്ടു. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ യഥാതഥമായ ആവിഷ്കാരം എം.മുകുന്ദന്‍ കഥകളില്‍ സൃഷ്ടിക്കുന്നതുകൊണ്ട്‌ ക്ഥകളധികവും വര്‍ത്ത മാനകാലാഖ്യാനത്തിലാണ്‌. ഭൂതകാലവും ഭാവികാലവും വളരെ കുറച്ചുമാത്രമേ പ്രയോഗിച്ചിട്ടുളളു. ഭുതകാലാഖ്യാനത്തില്‍ ക്രേന്ദസ്ഥലം മയുഴിയാണ്‌ വരുന്ന ത്‌. കാലത്തിനൊത്ത്‌ നീങ്ങിയ കഥകേയേത്തായതിനാല്‍ പരിവര്‍ത്തനവിധേയ മായ കാലത്തിന്റെ സവിശേഷതകള്‍ കഥകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കാല 237 സൂചനകള്‍ എപ്പോഴും പുരോഗതിയിലേക്കു വിരല്‍ ചൂണ്ടുന്നതായിരിക്കും. THIGH ജീവിതപരിസരങ്ങള്‍ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നതിനാല്‍ കഥകളിലെ സമുഹം ഒരു ജാതിയെയോ ഒരു മതത്തെയോമാത്രം പ്രതിനി ധാനം ചെയ്യുന്നവരല്ല, ഉപരി ഏതെങ്കിലും കൂട്ടുത്തെയാണ്‌ അടയാളപ്പെടുത്തു ന്നത്‌. ഉദാഹരണത്തിന്‌ റയഡികളുടെ സമുഹം, എഴുത്തുകാരുടെ സമൂഹം, ചെത്തുതൊഴിലാളികളുടെ കുട്ടം എന്നിങ്ങനെ സമുഹചിത്രീകരണത്തില്‍ ചില പ്രത്യേകതകള്‍ അദ്ദേഹം ബാക്കിനിര്‍ത്തുന്നുണ്ട്‌. സ്ര്രീപീഡനങ്ങള്‍ വളരെ വ്യത്ൃസ്തമായി ചെറിയ കുട്ടികളുടെമുതല്‍ ്രായദേദമെന്യെ രേഖപ്പെടുത്തി യിട്ടുണ്ട്‌. ്രിസ്ത്യന്‍ കലാരുപമായചനസവിട്ടു നാടകുതെെക്കുറിച്ചും ബുദ്ധിസത്തെ ക്കുറിച്ചും അശോകച്രകവര്‍ത്തിയെക്കുറിച്ചും പില കഥകളില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. ഇതുവരെ രേഖപ്പെടുത്തപ്പെടുതും രേഖപ്പെടുത്താനിരിക്കുന്നതും ഇനിയും രേഖപ്പെടുത്തേണ്ടതും പ്രിവര്‍ത്തനവിധേയമായിക്കൊണ്ടിരി ക്കുന്നതുമായ എല്ലാം സംഭവങ്ങളും അദ്ദേഹത്തിന്റെ കഥയ്ക്കു വിഷയീഭവി ച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ രാഷ്രരീയം നവോത്ഥാനം മുതല്‍ ഉത്തരാ ധ്നികത വരെ ചെന്നെത്തുന്നതാണ്‌. മയ്യഴിയുടെ അധിനിവേശസങ്കല്പങ്ങളും ദല്‍ഹിയുടെ നഗരവല്ക്കരണസവിശേഷതകളും കഥകളിലെ രാഷ്ട്രീയത്തിന്‌ പുതിയ മാനങ്ങള്‍ നല്കുന്നതാണ്‌. പാര്‍ട്ടി രാഷ്ട്രിയവും കഥകളില്‍ ്രതൃയ ക്ഷപ്പെടുന്നുണ്ട്‌. ചെഗുവേരയും കാറല്‍മാര്‍ക്‌സുമെല്ലാം കഥകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്‌. പില കഥകളില്‍ ഗാന്ധിജിയെയും കാണുവാന്‍ സാധി ക്കുന്നുണ്ട്‌. മൂടുപടങ്ങളില്ലാത്ത രാഷ്്രിയചിന്തകളാണ്‌ അദ്ദേഹത്തിന്റെ കഥ കളെ തനിമ നിറഞ്ഞതാക്കുന്നത്‌. തിയകളെ ചുണ്ടിക്കാണിക്കുന്നതും കഥ 238 യില്‍ ്രതൃക്ഷപ്പെടുന്ന മുഷ്ടിചുരുട്ടി ഇജ്ചിലാബ്‌ വിളിക്കുന്നതുമായ കഥാപാ തങ്ങള്‍ രാഷ്ട്രീയത്തിലും ജിവിതത്തിലും വരുത്തേണ്ട പരിവര്‍ത്തനങ്ങള്‍ക്കു നാന്ദി കുറിക്കാനുള്ള എഴുത്തുകാരന്റെ ആഹ്വാനമാണ്‌. 239 ആത്മകഥാംശം എപ്രകാരമാണ്‌ കഥകളില്‍ ചിത്രീകരിക്കുന്നത്‌ എന്നു വില യിരുത്തീയതിന്റെ ഭാഗമായി പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ ക്രോഡീകരി ക്കുന്നു. : എഴുത്തുകാരന്റെ വൈയക്തിക ജീവിതാംശങ്ങള്‍ സാഹിത്യസ്യഷ്ടിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. അത്‌ സ്ഥലം, കാലം, സമുഹം, രേഷ്ട്രീയം എന്നി വയ്ക്കനുസ്യതമായി വൃത്യാസപ്പെട്ടിരിക്കും. 2 തങ്ങളുടെ ഏഴുത്ത്‌ കാലഘട്ടത്തിലെ സവിശേഷതകള്‍ സ്വാംശീകരിച്ചാണ്‌ ഓരോത്തരും തങ്ങളുടെ ക്ഥാമണ്ഡലം വികസിപ്പിച്ചിരിക്കുന്നത്‌. സ്വാതന്ത്ര സമരാനുഭവങ്ങള്‍, തറവാടുകളുടെ അന്ത:സംഘര്‍ഷങ്ങള്‍, അസ്തിത്വദു:ഖം, നാഗരികസവിശേഷതകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. 3 സ്വകിയാനുഭവങ്ങള്‍ മാത്രമല്ല, കണ്ടുംകേട്ടും സ്വന്തമാക്കിയ alos IWIN} വങ്ങളും കഥയുടെ കേന്ദ്രപമേയം നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്‌. 4 ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന സ്വത്വാവബോധമാണ്‌ സര്‍ഗ്ലാത്മകുമായി ചിന്തി ക്കാനും എഴുതുവാനും ആ വ്ൃക്തിയെ പ്രാപ്തനാക്കുന്നത്‌. ബാഹൃചുറ്റുപാടു കളെ ആശ്രയിച്ചില്ല ബഷിര്‍ കഥകളില്‍ സ്ഥലം അടയാളപ്പെടുത്തുന്നത്‌, ബഷി റിന്റെ ഇടം ഇന്നതെന്നു കൃത്യമായി സ്ഥലസുചനകള്‍കൊണ്ട്‌ നിര്‍ണ്ണയിക്കാ വുന്നതല്ല. അത്‌ നാടിന്റെ, നഗരത്തിന്റെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദി ക്കുന്നു. തടവറയായാലും സ്വന്തം ഭവനമായാലും എവിടെയായാലും അത്‌ നന്മകള്‍ നിറഞ്ഞതാണ്‌. അവിടെ പ്രകൃതിയും ജീവജാലങ്ങളും സ്വാതന്ത്ര ത്തോടെ ജീവിതം പങ്കിടുന്നു. എന്നാല്‍ എം.ടി. കഥകളിലെ ഇടം മിക്കവാറും 240 കഥാപാത്രങ്ങള്‍ ജീവിക്കുന്നതും വിട്ടുപോയി പിന്നീട തിരിച്ചുവരാന്‍ ശക്ത മായി പ്രേരിപ്പിക്കുന്നതുമായ സ്വന്തം ഗ്രാമമായ കുടല്ലൂരാണ്‌. മയ്മഴിയിലെ (ഫഞ്ച്‌ കൊളോണിയല്‍ ആധിപത്യത്തിനുശേഷം ഏതു പാരത്വം തെരഞ്ഞെടുക്ക ഞമെന്ന പ്രതിസന്ധിയിലായ, സംഘര്‍ഷം അനുഭവിക്കുന്ന ജനതയുടെ അസ്തി ത്വദുഖം ചിത്രികരിക്കുന്ന മുകുന്ദന്റെ കഥകളിലെ പശ്ചാത്തലം മയുഴിയും നഗ രസവിശേഷതകള്‍ ആവിഷകരിക്കുന്നതിന്റെ പശ്ചാത്തലമായി ദല്‍ഹിയും കാണാവുന്നതാണ്‌. ഇപ്രകാരം കഥ രൂപപ്പെടുന്ന സ്ഥലമനുസരിച്ച്‌ കഥയിലെ ജീവിതവും വൃത്യാനപ്പെടുന്നുണ്ട്‌. § കാലം ബഷീറിന്റെ കഥാലോകത്തില്‍ അനന്തതയോളം നീളുന്നുണ്ട്‌. അത്‌ ഘടികാരബന്ധിതമല്ല. എം.ടി. ഭൂതകാലത്തിന്റെ സ്മരണകളിലാണ്‌ കഥയിലെ ജീവിതങ്ങള്‍ രൂപപ്പെടുത്തുന്നത്‌. അവിടെ അധികവും തറവാടിന്റെയും മരുമ ക്കത്തായ സ്രമ്പദായത്തിന്റെയും ക്ഷയമാണ്‌ പ്രതിപാദിക്കുന്നത്‌. വര്‍ത്തമാ നകാലത്തിലെ സവിശേഷതകള്‍ മുകുന്ദനെ സ്വാധീനിക്കുന്നതിനാലാണ്‌ കഥ കളിലധികവും വര്‍ത്തമാനകാലാഖ്യൊനം കണ്ടെത്താനാകുന്നത്‌. ബഷീര്‍, കഥകളില്‍ മുസ്ലീം സമൂഹത്തിന്റെ പരിമിതിക്കുള്ളില്‍നിന്ന്‌ പുറത്തു കടന്ന്‌ സാര്‍വുമതലാകികതയിലേക്കുയരുന്നു. സ്വന്തം സമുഹത്തെ നിശിത മായി വിമര്‍ശിക്കാനും ഇസ്ലാം മതതത്തങ്ങളെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും അടയാളപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എം.ടി. കഥകളിലധികവും തറവാടുകളുടെ പരാമര്‍ശമാണ്‌ കാണുവാന്‍ കഴിഞ്ഞത്‌. പഴമൊടഴികുളും മിത്തു കളും ഗൃഹാതുരതയുടെ ഭാഗമായിമറ്തം കഥകളില്‍ ആവിഷകരിക്കപ്പെടു ന്നു. പഴയ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും അവയെ അതി 241 ജീവിച്ചു പുരോഗമനപരതയിലേക്കുയരുന്നതാണ്‌. എം.മുകുന്ദന്റെ കഥകളില്‍, അദ്ദേഹം ജീവിച്ച പരിസരവും സംസ്കാരവുമാണ്‌ അടയാളപ്പെടുത്തിയിരിക്കു ന്നത്‌. റനഡികള്‍, ചെത്തുതൊഴിലാളികള്‍, എഴുത്തുകാര്‍ എന്നിങ്ങനെ വത്യസ്തമായ സമൂഹങ്ങളെയും മുകുന്ദന്‍ ചിത്രീകരിച്ചിട്ടുണ്ട്‌. അതിലുപരി മുന്നു കഥാകൃത്തുക്കളും ്രിസ്ത്യന്‍മതം, ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം, എന്നിങ്ങനെ ഭിന്നമതചിന്തകള്‍ തങ്ങളുടെ കഥകളില്‍ അവതരിപ്പിച്ചിടുണ്ട്‌. 7 ന്വാതന്ര്രസമരവും മാനുഷികതയും ബഷീറിന്റെ കഥകളുടെ രാഷ്രീയ ത്തില്‍ പെടുന്നു. എം.ടി.യുടെ കഥകളുടെ രാഷ്ട്രീയത്തില്‍ തറവാടുകളും പഠരമ്പരൃവുമായിരുന്നു മുന്നിട്ടുനിന്നിരുന്നത്‌. എം.മുകുന്ദന്റെ കഥകളിലെ രാഷ്ദ്രിയത്തില്‍ നാഗരികതയുടെ സവിശേഷതകളാണ്‌ ഉള്‍ച്ചേരുന്നത്‌. സ്വാത ന്തൃസമരത്തിന്റെയും സഞ്ചാരത്തിന്റെയും ജിവിതാനുഭവങ്ങള്‍ എഴുതുന്ന ബഷിറും മരുമക്കത്തായ തറവാടുകളിലെ അമ്മാവന്മാരിലെ അധികാരകേന്ദ്രീ കരണം സൂചിപ്പിക്കുന്ന കഥകളെഴുതിയ എം.ടി.യും നാഗരികതയുടെ സവി ദശഷതകളെ ചിത്രീകതിക്കുന്ന എം.മുകുന്ദനും മാനുഷികതയ്ക്കു തങ്ങളുടെ ജീവിതത്തിലും എഴുത്തിലും പ്രാധാന്യം കൊടുത്തവരായിരുന്ന; എന്ന്‌ കഥക ളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. 8 സ്വത്വം രൂപീകരിക്കുന്ന ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെയെങ്കിലും സ്വാധീ നത്തോടുകൂടി മാത്രമേ സാഹിത്യം രുപപ്പെടുന്നുള്ളു. അതുകൊണ്ട്‌ സ്ഥലം, കാലം, സമുഹം, രാഷ്ര്രീയം എന്നിവയില്‍ ഏടതങ്കിലും ഒന്നിന്റെയെങ്കിലും സ്വാധീനം ഓരോ കഥകളിലും കാണാവുന്നതാണ്‌. 242 ഗ്രന്ഥസൂചി .പ്ഥമ ആകരഗ്രന്ഥങ്ങള്‍ മുകുന്ദന്‍, എം; (മു മുകുന്ദന്റെ കഥകള്‍ സനമ്വൂര്‍ണം, ഡി.സി. ബുക്‌സ്‌, കോട്ടയം. മുഹമ്മദ്‌ ബഷീര്‍; (2 സന്വൂര്‍ണ്ണകുതികള്‍ വാല്യം 1 ഡി.സി. ബുകസ്‌, കോട്ടയം. മുഹമ്മദ്‌ ബഷീര്‍; (ദമ സന്വൂര്‍ണ്ണകൃതികള്‍ വാല്യം 2, ഡി.സി.ബുക്‌സ്‌, കോട്ടയം. വാസുദേവന്‍ നായര്‍, എം.ടി; (2012) എം.ടി.യുടെ കഥകള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. ദ്വിതീയ ആകരഗ്രന്ഥങ്ങള്‍ മലയാളം അച്യുതന്‍, ഏട; (2കേകത്രഞ്ഞെടുത്ത .പബന്ധങ്ങള്‍, സാംസ്കാരികപ്രസി ദികരണവകുപ്പ്‌, തിരുവനന്തപുരം. അച്യുതന്‍, എടം; (മദര) ചരിസ്ഥിത? ചഠാനത്തിനത്‌ ഒരാമുങ്ഥം, കേരളശാസ്ത്ര സാഹിത്യപരിഷത്ത്‌, തൃശൂര്‍. അച്യുതന്‍, എട; (1997) പാശ്ചാത്യസാഹ്‌ത്യ ദര്‍ശനം, കാന്റ്‌ ബുക്സ്‌, തൃശൂര്‍. അച്യുതന്‍, എട; (1997) സമയ്ചവ്ധാഹവും സാഹിത്യകലയും, ഡി.സി. ബുക്‌സ്‌, കോട്ടയം. അജീഷ്‌, ടി; (2012) കഥകള്‍ക്കിടയില്‍്‌, ഡി.സി.ബുകസ്‌, കോട്ടയം. അപ്പന്‍, കെ.പി;(1997) ഉത്തരാശുന്നികത വര്‍ത്തമാനവ്യം വംശാവലിയും, ഡി. 243 സി. ബുക്സ്‌, കോട്ടയം. അപ്പന്‍, കെ.പി;(1999) കഥആബ്യാനവ്യം അന്മുഭവസത്തയും, ഡി.സി.ബുക്‌സ്‌, ദകാടുയം. അബ്ദുള്ള, വി; (മു ഞ്ഷഷിര്‍ ഉസ്താദും ഞാനും, ഓര്‍മ്മകള്‍, കുത്തുകള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. അനില്‍കുമാര്‍, ബീ; (2004) എന്താണ്‌ കാലം? കാലത്തിന്റെ സമസ്യകളിലുടെ ഒരു യാത്ര, സിത്താര ബുക്‌സ്‌, കായംകുളം. അനുപമ, ഏട; (201) ഭാഷാഭേദം, സമയം പബ്ബിക്കേഷന്‍സ്‌, കണ്ണൂര്‍. അയ്യപ്പപ്പണിക്കര്‍, (എഡിറ്റര്‍; (മാറു ലോകകഥ, ഡി.സി.ബുകസ്‌, കോട്ടയം. അരവിന്ദാക്ഷന്‍, എ; (202) കഥയുക്ട രാഗവ്ിസ്താരം, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. അശോകന്‍, ഏങ്ങണ്ടിയൂര്‍; (2010) എംടി. യുട പാദമുദ്കള്‍ ജീവചരിത്രം, നാഷണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം. അശോകന്‍, ചെരുവില്‍; (ദോ കഥഗയുകട മറുകര, ചിന്ത പബ്ലിഷേഴ്സ്‌, തിരുവ നന്തഫുരം. അശോകന്‍, ചെരുവില്‍; (69) അശോകന്‍ ചെതരുവിലിന്റെ കഥകള്‍, കറന്റ്‌ ബുകസ്‌, തൃശൂര്‍. അസിസ്‌, തരവണ,(എഡി.); (2008) ബ്ചഷിര്‍ സംഭാഷണങ്ങള്‍, ലിപി പണ്ജി ക്കേഷന്‍സ്‌, കോഴിക്കോട്‌. അഷ്റഫ്‌, ഇ.എം; (2069) ഞ്ഷിറിന്റ്‌ ഐരാവതങ്ങള്‍, കേരളസാഹിത്യ അക്കാ ദമി, തൃശൂര്‍. അഷ്റഫ്‌, സി; (2013) നദികള്‍ മനുഷ്യകഥാന്ഗായികള്‍, ഡി.സി.ബുകന്‌, ദകോടുയം. ആനന്‍൯; (2) കഥകള്‍ 17980-2002, കറന്റ്‌ ബുക്സ്‌, തൃശൂര്‍. ആനന്ദ്‌; (൨1998) ചതിശ്തപാഠങ്ങള്‍, നിയോഗം ബുക്‌സ്‌, കൊച്ചി. 244 ആനന്‍; (1987) സ്വത്വത്തിന്‌ മാനങ്ങള്‍, ഡി.സി.ബുകസ്‌, കോട്ടയം. ആനന്ദ, കാവാലം; (ദു, എം.ടിയുടെ രചനകള്‍ ഒതു പുനര്‍വായന, കറന്റ്‌ ബുകസ്‌, തൃശൂര്‍. ആഷാ മേനോന്‍; (1984) AONANEAHAT ABI), നാഷണല്‍ ബ്ുകസ്റ്റാള്‍, ദകാടു Bao, ആഷാ മേനോന്‍,(സമാ.; (2000) ഒവി? വിജയന്റെ കഥകള്‍, ഡ.സി.ബുകസ്‌, കോടുയം. ആഷര്‍, ഇ; പോള്‍, മണലില്‍, (എഡിറ്റര്‍); (1999) ഞ്ചഷിര്‍ മലയാളത്തിന്റെ സര്‍ഗ്ഗവിസ്മയം, ഡി.സി.ബുകസ്‌, കോട്ടയം. ഇബ്രാഹിം, ബേവിഞ്ച; (200) തള തന്ന നാമടഴുത്തുകള്‍, എന്റ്റെന്‍സ്‌ ബുകസ്‌, കോടുയം. ഉണ്ണി, ആമപ്പാറയ്ക്കല്‍, ജമീല്‍, അഹമ്മദ്‌, രാജേഷ്‌, മോന്‍ജി; (മേ) നാഗതി കതയുംസാംസ്കാരവ്യം, ശിഖ ശ്രന്ഥവേദി, മലപ്പുറം. ഉണ്ണി, ആര്‍; (2) ബഷീര്‍, റെയിന്‍ബോ പബ്ബിഷേഴ്സ്‌, ചെങ്ങന്നൂര്‍. ഉണ്ണിക്കിടാവ്‌, കെ; (20) സംഘകാലക്ൃതികളിലെ തമിഴ്‌ സംസ്കാരം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. ഉണ്ണിക്കൃഷണന്‍, ഇ; റടടട) ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍, ജീവരേഖ, മറ്റത്തൂര്‍. ഉണ്ണിക്കൃഷ്ണന്‍, എ.എം; (2000) അക്ഷരകാന്ത്‌, കറന്റ്‌ ബുകസ്‌, കോട്ടയം. ഉണ്ണിക്കൃഷ്ണന്‍, എ.എദ; (2063) ച്തയും ചിദാകാശവ്യും നവീനത മലയ്മാള ചെറുകഥയില്‍, കറന്റ്‌ ബുക്‌സ്‌, കോട്ടയം. ഉണ്ണിക്കൃഷ്ണന്‍, എ.എം; (1993) മുകുന്ദ കല അസ്തിത്വത്തിമന്റ്‌ അര്‍ത്ഥാ ത്മരങ്ങള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. ഉണ്ിക്കൃഷ്ണന്‍, എ.എം; (2002) വാക്കു പാലിക്കുന്ന വാക്കുകള്‍, കറന്റ്‌ ബുക്സ്‌, 245 തൃശൂര്‍. ഉണ്ണിക്കൃഷ്ണന്‍, എ.എം; (2) വേരുകളിലെ ജീവതാളം, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. ഉറുബ്‌; (24) രാച്ചിയമ്മ, പൂര്‍ണ്ണ പബ്ജിക്കേഷന്‍സ, കോഴിക്കോട. ഉഷാ നന്ധുതിരിപ്പാട; (1994) സാമുഹിക ഭാഷാവിജ്ഞാനം, കേരളഭാഷാ ഇന്‍സ്റ്റി റൂട, തിരുവനന്തപുരം. എന്‌.കെ, പൊറ്റെക്കാട്ട; മാടോ സമ്ധുര്‍ണ്ണ കഥകള്‍്‌ (്വല്യേം മുന്ന്‌) പൂര്‍ണ പബ്ഡിക്കേഷന്‍സ്‌, കോഴിക്കോട്‌. ഐജാസ്‌ അഹമ്മദ്‌; (2൫4) ഉത്തരാധുതികത, ചിന്ത പബ്ബിഷേഴ്സ്‌, തിരുവന ന്തപുരം. എം.എന്‍.കാരശേരി; മോ ഭന്മിമന്റ്‌ ദര്‍ശനം, ലിപി പണഞ്ജിക്കേഷന്‍ന്‌, കോഴി SE . a ക്കോട്‌. എം.എന്‍, കാരശ്ശേരി; (1999) കുളിച്ചില്ലേന്നു ചറഞ്ഞാലെന്ത്‌? , ലിപി പബ്ദിക്കേ ഷന്‍സ്‌, കോഴിക്കോട്‌. എ.എന്‍, കാരശ്ശേരി; (2608) ഞ്വചഷിറിന്റെ പുങ്കാവനം, ലിപി പബ്ബിക്കേഷന്‍സ, കോഴിക്കോടെ. എം.എന്‍, കാരശ്ശേരി; (മാദ) ബഷിറ്ന്റ്‌ കാഴ്ചകള്‍, ഡി.സി.ബുക്‌സ്‌, കോടു യം. എം.എന്‍, കാരശ്ശേരി, (എഡി.) എം.ടി. (24); വാക്കുകളുടെ വിസ്മയം, പാപ്പി ദയോണ്‍, കോഴിക്കോട്‌. എം.എന്‍, കാരശ്ശേരി; (2008) മരവെക്കം മുഹമ്മദ്‌ ബഷീര്‍, സാഹിത്യഅക്കാദമി, വി.പി.കെ ഓഫ്‌സെറ്റ്‌, ചെന്നൈ. ഓര്‍ഹാന്‍, പാമുക്ക്‌; (233) ന്നോവലിസ്റ്റിന്റെ കാലം, ഡി.സി.ബുകസ്‌, കോട്ടയം. അംബികാ സുതന്‍, മാങ്ങാട്‌; (2010) ബഷി കാലവ്യം കഥയും, നാഷണല്‍ 246 ബുക്ക്‌ സ്ററാള്‍, കോട്ടയം. അംബികാ സുതന്‍, മാങ്ങാട്‌; (എഡി.) (ടേ സുരു ബഷീര്‍, സാഹിത്യവേദി നെഹ്‌റു ആര്‍ട്സ്‌ & സയന്‍സ കോളേജ്‌, കാഞ്ഞങ്ങാടി. അംബികാ സുതന്‍, മാങ്ങാട്‌; (2069) ബഷീര്‍ ഭുമിയുടെ കാവല്‍ക്കാരന്‍, സമയം പബ്ബിക്കേഷന്‍സ്‌, കണ്ണൂര്‍. കരീം, സി,കെ; (1984) ചരിശ്തചാനങ്ങള്‍, ചരിതം പബ്ചിക്കേഷന്‍സ്‌, തിരുവനന്ത ൨൪. കുഞ്ഞബ്ദുള്ള, പുനത്തില്‍; (201) കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, കറന്റ്‌ ബ്ുകസ്‌, കോട്ടയം. കൊച്ചുബാവ, ടി.വി; 0992) ഇറച്ചിയും കുന്തിരിക്കവും, എന്‍.ബി.എസ്‌, കോട്ട യം. കോവിലന്‍; (28) ആത്മഭാവങ്ങള്‍, എച്ച്‌ എന്റ ബുക്സ്‌, കുന്ദംകുളം . കോവിലന്‍; (2006) മകോവിലല്‍ കഥകള്‍, കാന്റ്‌ ബുക്‌സ്‌, തൃശൂര്‍. ഗിരീഷ, പി,എട; (23) മലയാളം: സ്വത്വവും വിനിമയവും, നഷേണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം. ഗെയില്‍, ഒാംവെദ്‌; (210) ദളിത്‌ ചിന്തകള്‍, മാതൃഭുമി ബുക്സ്‌, കോഴിക്കോട. ഗോപാലകൃഷ്ണന്‍, പി,കെ; (2 ചുരോഗമനമ്പാഹി്ത്ചു ചന്ഥാനം നിഴലും മവേള്ചുറ്ധം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. ഗോപാലകൃഷ്ണന്‍, നടുവടും (1998), ആത്മകഥാസാഹ്‌ത്യം മലയാളത്തിത്‌, കേരളഭാഷാ ഇന്‍സ്റ്റിറ്റയുട്ട, തിരുവന്തപുരം. ദഗാവിന്ദന്‍ മാസ്റ്റര്‍, എം,വി; (20%) സ്വത്വരാഷ്(ടിയമത്തച്ഛതി, ചിന്ത പബ്ണിഷേ ഗസ്‌, തിരുവനന്തപുരം. ഗംഗാധരന്‍, സി.എച്ച്‌; (887) മയയഴ്‌, ബുക്ക്‌ സ്ക്വയര്‍ പബ്ദിക്കേഷന്‍സ്‌, മാഹി. ജമാലുദ്ദീന്‍ കുഞ്ഞ്‌, എം; (2 ഞ്ഷിതിമന്റെ കലയും ദര്‍ശനവ്യം, മള്‍ബറി 247 പബ്ഡിക്കേഷന്‍സ്‌, കോഴിക്കോട്‌. ജയകുമാര്‍, കെ.; (എഡി.) (98 എം.ടി: കല കാലം വ്യക്ത? പാനം, ഡി.സി. ബുകസ്‌, കോട്ടയം. ജയകുമാര്‍, വിജയാലയം; (978) ബ്ഷിറിമ്റെ കഥാസാഹ്‌ത്യം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം. ജയച്രന്ദന്‍, ടി.എന്‍; (1970) emoaenquiod) ശില്പശാല, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം. ജി, അഴിക്കോട്‌; (989) ചിതകലാപ്രസ്ഥാനങ്ങള്‍, സ്ക്കൂള്‍ ഓഫ്‌ ഫൻ ആര്‍ട്ട, ശ്രീകാര്യം, തിരുവനന്തപുരം. ജി, അഴിക്കോട; (20) ജ്യാമിതിയും ചിതകലയും, കേരളഭാഷാ ഇന്‍സ്റിറ്റുട്ു, തിരുവനന്തപുരം. ജോണ്‍, അയ്മനം; (203) എന്നിഴ്ചമുങണ്ട്‌ താമരച്ചായ്കകള്‍, ഡി.സി.ബുകസ്‌, കോടുയം. ജോണ്‍, അയ്മനം; (207) ചരിതം വായിക്കുന്ന ഒരാള്‍, ഡി.സി.ബുകനസ്‌, കോട്ട ൬D. ജോണ്‍ പോള്‍; (28) കഥയിതു വാസുദേവം, ഡി.സി.ബുക്സ്‌, കോട്ടയം. ജോബിന്‍, ചാമക്കാല, ജിശ്രീജിത്ത്‌; (2012) മലയാള നോവത്‌ നഗരഭാവനയുടെ ഒരു നുമാഞ്ട്‌, പാപ്പിറസ്‌ ബുക്‌സ്‌, കോഴിക്കോട്‌. ജോര്‍ജ്ജ്‌, കെ.അലകസ്‌; (ദോ ഹത്ത താഷ്ഭിയം ചരിതം സിദ്ധാന്തം (AIG ഗം, ഡി.സി.ബുക്സ്‌, കോട്ടയം. ജോര്‍ജ്ജു, കെ.എം;(1982) ജിവചരിതന്ധാഹിത്യം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോടുയം. ജോര്‍ജ്ജു, കെ.ഏട; (1977) തമിഴ്‌ സാഹിത്യം, കേരളസാഹിത്യഅക്കാദമി, തൃശൂര്‍. ജോര്‍ജ്ജ, ഗാമോവു; (1971 ) ഗോപാലക്യഷണന്‍.കെ. (വിവ), ഒന്ന്‌ രണ്ട്‌ മുന്ന്‌... 248 അനന്തം, കേരളഭാഷാ ഇൻന്‍സ്റിറ്യുട്ട, തിരുവന്തപുരം. ജോര്‍ജ്ജ്‌, ടി.എസ്‌; (2006) എം.പി.സദാശിവന്‍ (വിവ), എം.എസ്‌. ജിവിതവും സംഗിതവ്ഥം, ഡി.സി.ബുകന്സ, കോട്ടയം. ജോസ്‌ അഗസ്റ്റിന്‍(സമാ.); (2066) എം.ടി വായനയുക്ട രങ്ങാമുഴം, നിര്‍മ്മല അക്കാദമിക്‌ & റിസര്‍ച്ച്‌ പബ്ജിക്കേഷന്‍സ്‌ (നാര്‍ഹു, മുവാറ്റുപുഴ. ടോണി മാത്യു(സമ്പാ.ു; (1997) എം.ടി.യുക്ട സര്‍ഗ്ഗചചഞ്ചം, കേരളഭാഷാ ഇന്‍സ്സിറ്റുട്ു, തിരുവനന്തപുരം. ഡേവിഡ്‌, കെ.എസ; (2 വ്യക്തിത്വം കാഴ്ചപ്പാടും ായ്ധോഗികതയും, ചിന്ത പബ്ബിഷേഴ്സ്‌, തിരുവനന്തപുരം. തകഴി; (2015) കഥകള്‍, ഡി.സി.ബുകസ്‌, കോട്ടയം. തരകന്‍, കെ.ഏ; റട്ടടു അന്ദുഗഹിതന്നായ ബഷര്‍, ജനതാ ബുക്ക്‌സ്റ്റാള്‍, തേവര. തരകന്‍, കെ.എം; (1999) ഉത്തരാധുതികതയും മറ്റും, കറന്റ്‌ TUM), കോട്ടയം. തിലക, പി.കെ; (മദ കഥാപഠനങ്ങള്‍, മാതൃഭുമി ബുക്‌, കോഴിക്കോട്‌. തോമസ്‌, ഇ.ജെ; (1997) കേരളത്തില്‍ സാമുഹികാലടനയ്യും രുപാത്തരവ്യം, ഡി.സി. ബുക്സ്‌, കോട്ടയം. ദാമോദരന്‍, കെ; (201) യു.വിശക്രമന്‍ (എഡി. തെരഞ്ഞെടുത്ത ചബന്ഥങ്ങള്‍, കേരളസാഹിത്യുഅക്കാദമി, തൃശൂര്‍. നടരാജന്‍, നവരംഗം; (1998) കാമുര്‍ കഥയുട്ട രാജശില്പി, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. നന്തനാര്‍; (1979) നത്മന്ാരുക്ട കഥകള്‍, കറന്റ്‌ ബുക്‌സ്‌, കോട്ടയം. നന്ദകുമാര്‍, എഠ; (08) കഥകള്‍, ഡി.സി.ബുകസ്‌, കോട്ടയം. നരേന്ദ്രപസാദ്‌; (1986) ഭാവുകത്വം മാറുന്നു, ഡി.സി.ബുക്‌സ്‌, കോട്ടയം. നാരായന്‍; (21 കഥകശ്‌, നാഷണല്‍ ബൂക്ക്‌ സ്റാള്‍, കോട്ടയം. 249 നാരായണന്‍, കല്‍പ്പറ്റ; (2013) agadg ബ്ഷിര്‍, ഡി.സി.ബുക്സ്‌, കോട്ടയം. നാരായണന്‍കുട്ടി, മേലങ്ങത്ത്‌; (മാദ സംഘകമാലസാഹിത്യചരിത്ം, കേരേ ഭാഷാ ഇന്‍സ്പിറ്യുടട, തിരുവനന്തപുരം. നീലകണ്ഠപിള്ള, കാരൂര്‍; (1970) തെരഞ്ഞടുത്ത കഥകള്‍ (രണ്ടാം ഭാഗം), നാഷണല്‍ ബുക്ക്സ്ററാള്‍, കോട്ടയം. നീഷേ, ഗോപാലകൃഷണന്‍; (വിവ.) (1990) ആത്മികെകസ്സ്‌, ബാംബുരി ബുക്‌സ്‌, ആലുവ. പണിക്കര്‍, കെ.എന്‍; (2004) സംസ്കാരവും ദേശീയതയും, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. പത്മകുമാര്‍, മുഞ്ഞിനാട; (20൯) വാക്കി സമുദ്ദസ്നാനങ്ങള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. പത്മനാഭന്‍, ടി; (29) ഗനതി, ഡി.സി.ബുകസ്‌, കോടുയം. പത്മനാഭന്‍, ടി; 2 ട്ചത്മനാഭ്റെ കഥകശ്‌ സമ്പൂര്‍ണം, ഡി.സി.ബുക്‌സ്‌, കോടുയം. പത്മനാഭന്‍, ടി; (208) പള്ളിക്കുന്ന്‌, ഡി.സി.ബുക്ന്‌, കോട്ടയം. പത്മനാഭപിളളു. ജിശ്രീകണ്ഠശ്വേരം; (87) ശബ്ദതാരാവലി, എന്‍.ബി.എസ്‌. കോട്ടയം. പവിത്രന്‍, എ.വി; റ്ട98) എം.ടി യുട ലോകങ്ങള്‍, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം. പവിത്രന്‍, എ.വി; (2012) ഭാഷാ മലയ്മാളം, ലീപി പബ്ബിക്കേഷന്‍സ്‌, കോഴിക്കോട്‌, കോടുയം. പവിത്രന്‍, പി; (20) ആധുനികതയുടെ കുതസമ്മതം, നാഷണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം. പി.കെ, പാറക്കടവ്‌; (200) വെക്കം മുഹമ്മദ്‌ ബഷീര്‍ ദാര്‍ശനികനായ സാഹിത്ചയ 250 കാരന്‍, കേരളഭാഷാ ഇന്‍സ്സിറ്യുട്ട, തിരുവനന്തപുരം. പുരുഷോത്തമന്‍, കെ.സി; (208) ദലിത്‌ സാഹിത്യപസ്ഥാനം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. പോക്കര്‍, പി.കെ; (1999) വര്‍ണ്ണഭേദങ്ങള്‍ പാഠഭേദങ്ങള്‍, ചിന്ത പബ്ലിഷേഴ്സ്‌, തിരുവനന്തപുരം. പോള്‍, എം.പി; (1991) ചചെരുകഥാ്രസ്ഥാനം, പുര്‍ണ പബ്ബിക്കേഷന്‍സ്‌, കോഴി ക്കാട്‌. പോള്‍, മണലില്‍( എഡിറ്റര്‍; (ടു ഗപണയത്തിന്റെ ബ്വാല്യം, കറന്റ്‌ ബുക്‌സ്‌, കോട്ടയം. പോള്‍, മണലില്‍; (2011) ബഷീര്‍ അനുഭവങ്ങള്‍, ഗ്രാന്‍ഡ്‌ ബുകസ്‌, കോടുയം. പോള്‍, മണലില്‍; (20) ഞ്രഷിതിമ്്‌ ചെറുകഥകള്‍ 101 പഠനങ്ങള്‍, ഒലീവ്‌ പബ്ബിഷേഴ്സ്‌, കോഴിക്കോട. പോള്‍, മണലില്‍( എഡിറ്റര്‍); (ട്ര) മലയാളത്തി ബഷീര്‍, ഡി.സി.ബുക്‌സ്‌, കോടുയം. പോള്‍, മണലില്‍;(എഡി.) (ട്ടു മുല്‍പേ നടന്ന ബഷീര്‍, കറന്റ്‌ ബുക്സ്‌, കോട്ടയം. പ്രതാപന്‍, തായാട്ടു; (22) മലയാളത്തിമന്റ്‌ മയൃഴിച്ചുഴ, ഹരിതം ബുക്സ്‌, കോഴി ക്കോട്‌. പ്രഭാകരന്‍, എ.കെ; (21) ചിന്തകള്‍ സഞ്ചാരപഥങ്ങള്‍, കോനാടു പണബ്ജിക്കേ ഷന്‍സ്‌, അടിമാലി. ചപഭാകരന്‍, പ്രയാര്‍; (999) ഭാരതിയസാഹി്‌ത്വശമാസ്ഗശ്ത പാനങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. പ്രസാദ്‌, സി; (2ദേദു സാഹ്ത്യ വിജ്ഞാനകോശം, സ്കൈ ബുക പബ്ലിഷേഴ്‌സ്‌, മാവേലിക്കര. 251 പ്രസാദ്‌, സി.ആര്‍; (2010) ഭാഷന്യും ഭാവനയും: പതിഭോശത്തിന്റെ അടയാള ങ്ങള്‍, കേരളഭാഷാ ഇന്‍സ്സില്പുടു, തിരുവനന്തപുരം. പ്രസന്നരാജന്‍; (2മേ) ഉത്തരാഗഥുന്ിക ചര്‍ച്ചകള്‍, ഗ്രഭാത്‌ ബുക്‌സ്‌, തിരുവന ന്തപുരം. ഫാബി ബഷീര്‍; (2) ബ്ഷിറിന്റ്‌ എടിയേ, ഡി.സി.ബുകസ, കോട്ടയം. ബഷീര്‍; (0997) യാ ഇലാഹ്‌, ഡി.സി.ബുക്‌സ്‌, കോട്ടയം. ബഷിര്‍, ഇ.എം; (1999) വക്കം മുഹമ്മദ്‌ ബഷീര്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. ബഷീര്‍, എം.എം.(എഡി.); (1996) എം.ടി.കഥയും കപാരുളും, കറന്റ്‌ ബുക്‌, തൃശൂര്‍. ബഷീര്‍, എം.എം.(നമ്പാു; (977) നവന കഥ, നാഷണല്‍ ബുക്ക്സ്്റ്റാള്‍, കോടുയം. ബഷിര്‍, മണര്‍ക്കാട; (2) അരങ്ങിലെ ഞഷിര്‍, മെലിന്‍ഡ ബുകസ്‌, തിരുവ നന്തപുരം. ബഷീര്‍, സി.ടി; (2) ഇ്രാഹിം ബേവിഞ്ചയുടെ അക്ഷരഫ്ഥങ്ങള്‍, ഗ്രെയ്സ്‌ ബുകസ്‌, മലപ്പുറം. ബാലകൃഷ്ണന്‍, സി.സി, കെ.എസ്‌, നാരായണപിള്ള; (എഡി.) (തമ) ശബ്ദ സാഗരം, ഡി.സി.ബുകസ്‌, കോട്ടയം. ബാലകൃഷ്ണന്‍, സി.വി; (2068) സി? വിബ്ഥാലക്യഷ്ണമന്‍ കഥകള്‍ 1975 - 2005, കറന്റ്‌ ബുകസ്‌, തൃശൂര്‍. ബാലചന്രമേനോന്‍; (26) കാണാത്ത സ്യല്‍ത്മാല്‍ സ്നേഹപഹ്ുര്‍യും, ഡി.സി. ബുക്സ്‌, കോടുയം, തൃശൂര്‍. ബാലചന്രന്‍, വടക്കേടത്ത്‌; (2003) ആധശുനികതക്കും ഉത്മരാശുനികതക്കും ഇടയില്‍, പ്രണത ബുക്സ്‌, കൊച്ചി: 252 MILA, USCHHSOO; (2011) AOMMas DatMlouay. aogyenid cegil ക്കേഷന്‍സ്‌, ആറയുര്‍. ബീന, കെ.എ; (20) പെരുമഴയത്ത്‌, കറന്റ്‌ ബുകസ്‌, തൃശൂര്‍. ബേബി, കെ.വി; (മാമു പോക്കുവെയില്‍പ്ചൊന്ന്‌, ഡി.സി.ബുക്‌സ്‌, കോട്ടയം. ഭക്തവത്സലറെഡ്ഡി, എന്‍; (2064) ഫോകല്വോര്‍ പഠനം സിദ്ഥാന്തതലം, കറന്റ്‌ ബുക്സ്‌, കോട്ടയം. ഭാസ്ക്കരന്‍ നായര്‍,കെ; റടടട) കലയും കാലവ്യും, മി പ്രിന്റിംഗ്‌ ആന്‍ഡ്‌ പബഞ്ജിഷിംഗ്‌ കമ്പിനി ലിമിറ്റഡ്‌, കോഴിക്കോട. ഭാസ്ക്കരനുണ്ണി, പി; (2012 ) പത്താല്‍ചതാം നൂുതാഞ്ടിലെ കേരളം, കേരളസാ ഹിത അക്കാദമി, തൃശൂര്‍. മണികണ്ഠന്‍,പി; (2ടേ) മലയാളിയുടെ സ്വത്ഥാന്വേഷണങ്ങള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍. മധു, ടി.വി; (201) ഞ്ാല്‍ എന്ന (അഭാവം, കേരളസാഹ്ത്യ അക്കാദമി, തൃശൂര്‍. മധുസൂദനന്‍, ജി; (2000) കഥയും ചതിസ്ഥിത്യും, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. മധുസൂദനന്‍, ജി;(മദ്ടോ ഭാവനയുടെ ജലസ്ഥലികള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. ദകരളസാഹിത്യ അക്കാദമി, തൃശൂര്‍. മധുസൂദനന്‍, ജി; (209) ഭാവ്യകത്വം 21 -ാം നുറാണ്ടില്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. മധുസൂദനന്‍, ജി; (202) ഹരിതനിരുചണം മലയാളത്തില്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. മാത്യു, മണര്‍കാട; (206) തകഴിയും ബഷീറും കുടിക്കാഴ്ചകളില്‍, കറന്റ്‌ ബുകസ്്‌, കോട്ടയം. മാധവന്‍പിള്ള, എസ്‌; (1886) ഇംഗ്ലീഷ്‌ - മലയാളം നിഘണ്ടു, എന്‍.ബി.എസ്‌, കോടുയം 253 മാധവിക്കുട്ടി; (മാടോ മാശവിക്കുട്ടിയുടെ കൃതികള്‍ സന്വൂര്‍ണം, വോള്യം - 1, ഡി.സി.ബുക്‌സ്‌, കോട്ടയം. മിനാക്ഷിസധുന്ദരന്‍, ടി.പി, മൃദുല, വസേന്തി; (വിവ.) (1999) തമിഴ്‌ സാഹിത്ചയ ചരിത്രം, കേരളഭാഷാ ഇന്‍സ്ററിറ്റുട്ട, തിരുവനന്തപുരം. മീരാ, കെ.ആര്‍; (20%) മക.ആര്‍.മിരയുട കഥകള്‍, കറന്റ്‌ ബുക്സ്‌, തൃശൂര്‍. മീരാക്കുട്ടി, പി; (1998) ബഷീര്‍ കാലത്തിന്റ കനല്‍, കറന്റ്‌ ബുകസ്‌, കോട്ടയം. മുകുന്ദന്‍, എം; (204) അന്നുഭവം ഓാര്‍മ യദരത, ഒലീവ്‌ പബ്ദിക്കേഷന്‍സ്‌, കോഴി ക്കോട്‌. മുകുന്ദന്‍, എം; (263) മയ്യഴിയില തുന്വികള്‍, ന്യൂബുകസ, കണ്ണൂര്‍ മുകുന്ദന്‍, എം; (2032) മുകുന്ദാന്റ കഥകള്‍ സന്ധ്യര്‍ണം, ഡി.സി.ബുക്‌സ്‌, കോട്ടു Ww. മുരളി; (മദേറു എം.ടി യുട ഹൃദയത്തിലുടെ, മെലിന്‍ഡ ബുക്സ്‌, തിരുവനന്ത ൮൫൪൦. മുരളി, ബി; ദ്ദ ൧0 കഥകള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. മുരളിധരന്‍, നെല്ലിക്കല്‍; (2 വിശ്വസാഹിത്യദര്‍ശനങ്ങള്‍്‌, ഡി.സി.ബുക്‌സ്‌, കോട്ടയം. മുരളീധരന്‍, മുല്ലമറ്റം; (1993) വ്ൃക്തിത്വം എന്നാത്‌, ജീവന്‍ ബുക്‌സ്‌, ഭരണ ങ്ങാനം. മുഹമ്മദ്‌ അഹമ്മദ്‌, ബീ; ടേ സമുഹം സംന്കാമം ഗാന്ധിയന്‍ ദര്‍ശനം, സമയം പബ്ജിക്കേഷന്‍സ്‌, കണ്ണൂര്‍. മുഹമ്മദ ബഷീര്‍; (98) വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കത്തുകള്‍, ഇം(പിന്റ്‌ ബുക്‌സ്‌, കൊല്ലം. മുഹമ്മദ്‌, ബഷിര്‍, വൈക്കം; (2ട) ജീവിതം ഒരന്ദഗഹാം, ഡി.സി.ബുകസ്‌, കോട്ടയം. 254 മോഹന്‍ദാസ്‌, കെ; (996) സര്‍ഗ്ഗാത്മകതയുടെ സമതലങ്ങള്‍, വാര്‍ഡ്‌ പേന്റര്‍, കോഴിക്കോട്‌. യാക്കോബ്‌, തോമസ്‌; (2 GRO) MIA OWNS പാാങ്ങള്‍, കേരളഭാഷാ ഇന്‍സ്റി ടം തിരുവനന്തപുരം. രഘുനാഥന്‍, പറളി; (ഗേ) ഭാവവിയുക്ട ഭാവന, ഡി.സി.ബുകസ്‌, കോട്ടയം. രഘുനാഥന്‍ നായര്‍, എ.ബി; (1989) ഉപ്പുച്ചാടന്‍്&്‌ കുയ്യാനകള്‍്‌, നാഷണല്‍ ബുക്ക്‌ yous, കോട്ടയം. രത്നാകരന്‍, മാങ്ങാട( എഡിറ്റര്‍; (മാടോ ബഷീറിന്‌ ഉമ്മിഞ്‌ ബല്യ BO) Cale, ഡി.സി.ബുക്‌സ്‌, കോട്ടയം. രവികുമാര്‍, കെ,.എസ്‌; ദ്ടടു ചെറുകഥ വാക്കും വഴിയും പഠനം, കറന്റ്‌ ബുക്സ്‌, കോട്ടയം. രവികുമാര്‍, കെ.എസ്‌; (206ദു നിലഭവളിച്ചവ്യം മരു ചശധാന കഥകളും (എഡി), ഡി.സി. ബുക്‌, കോട്ടയം. രവികുമാര്‍, കെ.എസ്‌ (എഡിറ്റര്‍; (2008) ബഷീറിന്‌ സൃതാണ്, ചിന്ത പഞ്ജി ഷേഴ്സ്‌, തിരുവനന്തപുരം. രവിവര്‍മ്മ, കെ.ടി; (204) മരുമക്കത്തായം 7 ഗോത്രമരുമക്കത്തായവ്ും വടക്കന്‍ സമ്പദായങ്ങളും, കേരളഭാഷാ ഇന്‍സ്റ്റിറ്റുട്ട, തിരുവനന്തപുരം. രവിവര്‍മ്മ, കെ.ടി; കോ മരുമക്കത്തായം 2 ലക്ഷദ്ധിപും ഒതക്കല്‍ സര്പദായ ങ്ങളും, കേരളഭാഷാ ഇന്‍സ്റ്റിറ്റടുട്ട, തിരുവനന്തപുരം. രവിഗ്രന്‍, എന്‍.കെ;(1993) മദനത്ത്ന്റെ നാനാര്‍ത്ഥങ്ങള്‍, ഹരിത പുസ്തക ദക്രരം, തൃശൂര്‍. രവീന്ദ്രന്‍, എം.ടി; (2) എംടിയും കുടല്ലുരും, മെലിന്‍ഡ ബുകസ്‌, തിരുവന ന്തപുരം. രവീഗ്രന്‍, പി.പി; (1999) ആധശുനികാനന്തരം വിചാരം.വായന, കറന്റ്‌ ബുകസ്‌, തൃശൂര്‍. 255 രവീഗ്ദന്‍, പി.പി; (1999) കിരാതത്വത്തിന്റ്‌ സുവര്‍ണ്ണ രേഖകള്‍ സ്ത്രീ സ്വത്വം സമൂഹം, പൂര്‍ണ പണ്ണിക്കേഷസ്‌, കോഴിക്കോട. രവീന്ദ്രന്‍, പി.പി; (ട്ട) മിഷേല്‍ ഫുമക്കോ: വര്‍ത്മമാനത്തിമ്്‌ ചരിതം, കേരള ഭാഷാ ഇനസ്റ്റിറ്റുട്ട, തിരുവനന്തപുരം. രവീന്ദ്രന്‍, പി.പി; (28) വാഞ്ടടുച്ചുകള്‍ സാഹിത്യം സംസ്കാരം ആഗോ ഭത, ഡി.സി.ബുക്‌സ്‌, കോട്ടയം. രവീ്രന്‍, ആര്‍; (2 ചിതകല ഒരു ന്പമഗ പാനം, ഡി.സി.ബുകനസ്ന, കോട്ടയം, രാഘവന്‍, പാലിത്ര(എഡിറ്റ൪ു; (20%) ബഷീര്‍ അറിവ്‌, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം. രാഘവന്‍പിളള, കെ; (1882) സാര്‍ശ്തിന്റെ അസ്തിത്വദര്‍ശനം, നാഷണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം. രാഘവന്‍പിളള, കെ; (82) താര്‍ത്ഥത്മിന്റെ അതിര്‍ത്തികശ്‌, നാഷണല്‍ ബുക്ക്‌ yous, കോട്ടയം. രാഘവന്‍പിള്ള, കെ; (986 സമിചനങ്ങള്‍ സമമ്വയങ്ങള്‍, നാഷണല്‍ ബുക്ക്‌ സ്സാള്‍, കോട്ടയം. രാഘവന്‍പിളള, കെ; (1987) അസ്തിത്ചവാദികളും ഭഗവദ്ഗീതയും, മാതൃഭുമി ബുക്സ്‌, കോഴിക്കോട്‌. രാജകൃഷ്ണന്‍, വി(ഏഎഡിറ്റര്‍); (2) കഥ കഥയുടെ തിക്ഷ്ണമുഹൃുര്‍ത്തങ്ങള്‍, ഗ്രീന്‍ ബുക്സ്‌, അയ്യന്തോള്‍. രാജക്യൃഷണന്‍, വി; (268) മചതുകഥയുകട ഛന്ദസ്‌, മാതൃഭൂമി ബുക്‌സ്‌, കോട്ട FD & D0. രാജകൃഷ്ണന്‍, വി; (ട്ടു രോഗത്തിന്‌ പുക്കള്‍ശ്‌, ഡി.സി.ബുക്‌സ്‌, കോട്ടയം. രാജഗോപാലന്‍, ഇ.പി; (2011) കഥയും ആത്മകഥയും, ചിന്ത പബ്ലിഷേഴ്സ്‌, തിരുവനന്തപുരം. 256 രാജഗോപാലന്‍, ഇ.പി; (2606) ചെറുകഥയുടെ കേരളചതരിതത്തിലുടെ, കേരള ഭാഷാ ഇന്‍സ്ററിറ്റുട്ട, തിരുവനന്തപുരം. രാജഗോപാലന്‍, സി.ആര്‍; (2കേ കാവേറം, നാടന്‍കലാപഠനങ്ങള്‍, നാട്ടറിവു HONCHO, HON Doel. രാജന്‍, ഗുരുക്കള്‍; (2069) മിത്ത്‌ ചര്തം സമുഹം, ്രസക്തി ബുക്ക്‌ ഹനസ്‌, CAO No OHS. രാജശേഖരന്‍, പി.കെ; (202) അന്ധനായ ദവ, ഡി.സി.ബുകസ്‌, കോട്ടയം. രാജശേഖരന്‍, പി.കെ; (2തോ കഥാന്തരങ്ങള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. രാജീവന്‍, ബി; (മദ) മജവമാഷ്ടിയവ്യം ജനസങഞ്ചയവ്യം, റാസ്ബെറി റെഡ്‌, കോഴിക്കോടെ. രാധാകൃഷ്ണന്‍, കിളിരൂര്‍; (സമാ.) (2006) ഞരംജീര്‍ അബ്ഡുവ്വിന്റെ ഓാര്‍മ്മകള്‍, ഗ്രീന്‍ ബുകസ്‌, തൃശൂര്‍. രാധാകൃഷ്ണന്‍, കിളിരൂര്‍; (208) ബഷീര്‍ വേറിട്ട കാഴ്ചകള്‍, പൂര്‍ണ പബ്ജി ക്കേഷന്‍സ്‌, കോഴിക്കോട. രാമചന്ദ്രന്‍, കല്ലട; (1998) ആഗുതികതയ്ുകട കഥാഗ്രപഞ്ചം, ഇംപിന്റ ബുക്‌സ്‌, കൊലും. Su രാമചന്ദ്രന്‍, കെടാപ്പിള്ളി; (എഡി.) (മാദ എം.ആര്‍.കെ.സി? യുട കഥകള്‍, ഹരിതം ബുക്സ്‌, കോഴിക്കോട്‌. രാമചന്ദന്‍ നായര്‍, പന്മന; (എഡി.) (2008) കഥാത്തരങ്ങള്‍്‌, കറന്റ്‌ ബുക്സ്‌, കോടുയം. രാമകൃഷ്ണന്‍, ഇ.പി; (20%) അനുഭവങ്ങളെ ആര്‍ക്കാണ്ജു പേട്‌??, ഡി.സി. ബു കസ്‌, കോടുയം. രാമകൃഷ്ണന്‍, ഇ.പി; (2001) ദേശിയതകളും സാഹിത്വവ്യം, ഡി.സി.ബുക്‌സ്‌, കോടുയം. 257 രാമകൃഷ്ണന്‍, ഇ.വി; (1994) സ്ത? സ്വത്വം, സമുഹം, പൂര്‍ണ പബ്ബിക്കേഷന്‍സ്‌, ദകാഴിക്കോട്‌. രാമവര്‍മ്മ,കെ,ടി; (ടു ചിത്രകല ചസ്ഥാനങ്ങളിലുടെ, പുര്‍ണ പണ്ണി ക്കേഷന്‍സ്‌, കോഴിക്കോട്‌. ലത്തീഫ്‌, പറമ്പില്‍; (2066) എം.ടി മലയാളത്തിന്റെ സുകൃതം, ഡി.സി.ബുക്സ്‌ ബുകസ്‌, കോട്ടയം. ലത്തീഫ്‌, പറമ്പില്‍; (2068) എംടിയുടെ ലോകം, മാതൃഭൂമി ബുക്സ്‌, കോഴി GAGS. ലീസി മാത്യു (സമ്പാ. പഠനവും); (2) കേസ്പര? വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ സന്ധര്‍ണ കൃത്തികള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റുട്ട, തിരുവനന്ത ൨൫00. ലിലാക്യഷണന്‍, ആലങ്കോട; (21) എം.ടി ദേശം, വിശ്വാസം, പുമാവ്ൃത്തങ്ങള്‍, ഡി.സി.ബുകസ്‌, കോട്ടയം. ലീലാക്ൃഷണന്‍, ആലങ്കോട; (202) മനുഷ്യനെ തൊടുന്ന വാക്ക്‌, കറന്റ്‌ ബു കസ്‌, കോടുയം. ലീലാവതി, എം; ടേ അസ്ധുരവിത്ത്‌ ഒരു പാനം, ലിപി പബ്ജിക്കേഷന്‍സ്‌, കോഴിക്കോട. വത്സലന്‍, വാതുശ്ശേരി; (2001) മറയാന്മാരുട വഴി, ഏന്‍.ബി.എസ്റ, കോട്ടയം. വത്സലന്‍, വാതുശ്ശേരി; (2004) കഥയ്യം ഫാന്റസിയും, കറന്റ്‌ ബുകസ്‌, കോട്ടയം. വരദരാജന്‍, മു, നാരായണന്‍കുട്ടി, മേലങ്ങത്ത്‌; (2060) തമി്സാഹിത്ചയ ചര? തം, സാഹിത്യ അക്കാദമി തൃശൂര്‍. വാസുദേവന്‍പിള്ള, എ.എം;(1991) നോവലും രാഷ്ഭിയവും കേരളസാഹിത്യ അക്കാദമി, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; (2 അമ്മയ്ക്ക്‌, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 258 വാസുദേവന്‍ നായര്‍, എം.ടി; (2007) എന്റെ പ്രിയപ്പെട്ട കഥകള്‍, ഡി.സി. ബുകസ്‌, കോട്ടയം. വാസുദേവന്‍ നായര്‍, എം.ടി; (1997) ഏകാകികളുടെ ശഞബ്ച്ദം, ഡി.സി. ബുകസ്‌, കോട്ടയം. വാസുദേവന്‍ നായര്‍, എം.ടി; (2611 എഏം.ട? ജാലകങ്ങളും കവാടങ്ങളും, കൈരളി ബുകസ, കണ്ണൂര്‍. വാസുദേവന്‍ നായര്‍, എം.ടി; 22) എം.ടി.യുടെ കഥകള്‍, ഡി.സി. ബുക്സ്‌, ദകാട്ടയം. വാസുദേവന്‍ നായര്‍, എഠ,ടി; (1968) എം.ടി. യുട മതരമഞ്ഞടുത്ത കഥകള്‍, കറന്റ ബ്ുകസ, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; (268ു കണ്ണാത്തളിപ്ചുക്കളുകട കാലം, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; 28) കളിവീട്‌, ഡി.സി. ബുക്‌സ്‌, കോടുയം. വാസുദേവന്‍ നായര്‍, എം.ടി; (ടട) കാഥികന്‍ കല കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; (2004) കാഥികന്റ്‌ ചഞിച്ചുര, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; (2007) രമണീയം ഈ കാലം, മാളുബൻ പബ്ഡിക്കേ ഷന്‍സ, തിരുവനന്തപുരം. വാസുദേവന്‍ നായര്‍, എം.ടി; (28) വാന്രപസ്ഥഥം, കറന്റ്‌ ബുകസ്‌, തൃശൂര്‍. വാസുദേവന്‍ നായര്‍, എം.ടി; (1982) ഹെമിംഗ്‌വേ ഒരു മുഖവ്യര, പൂര്‍ണ പബ്ദിക്കേ ‘ ou ഷന്‍സ്‌, കോഴിക്കോട്‌. വാസുദേവന്‍ നായര്‍, എം.ടി, സുധീഷ്‌, വി.ആര്‍; (മാഗേസംഭാഷണങ്ങള്‍, ഒലീവ പബ്ഡിക്കേഷന്‍സ്‌, കോഴിക്കോട. വിജയന്‍, എ.എന്‍; (്തടലു അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍, മള്‍ബറി 259 പബ്ഡിക്കേഷന്‍സ്‌, കോഴിക്കോട്‌. വിജയന്‍, എം.എന്‍; (2068) മരുഭൂമികള്‍ പുക്ഷുന്വോള്‍, കറന്റ്‌ ബുകസ്‌, തൃശൂര്‍. വിജയന്‍, എം.എന്‍; (20) (പഭാകര൯ന്‍.എ൯്‌ (ജന.എഡി.) കറന്റ്‌ ബുക്സ്‌, തൃശൂര്‍. വിജയകൃഷ്ണന്‍, എന്‍.പി; (20112) എം.ടി: കഥയുകട പുതുപാഠാങ്ങള്‍, മാത്യഭൂമി ബുക്സ്‌, കോഴിക്കോട്‌. വിജയകൃഷ്ണന്‍; (994) ഇരുട്ടില്‍ ഉറങ്ങാതിതിക്കുന്ന ഒമാള്‍, ബഷീര്‍ക്കഗഥക ളിലെ ജീവിതബോധം, ഡി.സി.ബുക്സ്‌, കോട്ടയം. വിജയമോഹന്‍, ഡി; (2004) ഈ ലോകം അതിലൊരു മുകുന്ദന്‍, കറന്റ്‌ ബുകസ്‌, തൃശൂര്‍. വിദ്യസോഗര്‍, കെ; (ജന.എഡി.) (20൬൯) നമ്മുട ഗ്രകൃതി, ഡി.സി.ബുക്‌സ്‌, കോട്ടയം. വിദ്യാസാഗര്‍, കെ; (ജന.എഡി) 2) തമ്മുടെ സമുഹം, ഡി.സി.ബുക്‌സ്‌, കോടുയം. വിദ്യാസാഗര്‍, കെ (ന നമ്മുടെ സംസകാരാ, ഡി.സി.ബുകസ്‌, കോട്ടയം. വിഷ്ണുനമ്പുതിരി, എം.വി; (89) ഫോകലോര്‍ നിഘഞ്ജു, കേരളഭാഷാ ഇന്‍ സ്സിററടുട്ട, തിരുവനന്തപുരം. വേണുഗോപാലന്‍, പി; (1997) തകഴ്‌ വഴ്‌, കേരളഭാഷാ ഇന്‍സ്റ്റിറ്റുടു, തിരുവന ന്തപുരം. വൈശാഖന്‍; (2065) മരവശാഖ്വന്‍്‌ കഥകള്‍, കറന്റ്‌ ബുകസ്‌, കോട്ടയം. ശശിധരന്‍, എന്‍; (1992) കഥ കാലം പോലെ, കലാക്ഷേേതം, കാസര്‍ഗോഡ്‌. ശശീധരന്‍, എന്‍; (200) വാക്കില്‍ പാകച്ചെടുത്തിയ ചരിതം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്തപുരം. ശിവകുമാര്‍, വി.പി; (20 ശിവകുമാറിന്റെ കഥകള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 260 ശിവശങ്കരന്‍ എഴുകോണ്‍; (ടട) ഉമ്മ്ണഞ്‌ ഞല്യ മനസ ഞ്വഷിര്‍, വിദ്യാര്‍ത്ഥി മിത്രം ബുക്ക്‌ ഡിപ്പോ, കോട്ടയം. ശീജന്‍, വി.സി; (ടട ആധുതികോത്തരം വികലനവ്യം വിമര്‍ശനവും, നാഷ ണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം. ശ്രീധരന്‍, ഇ.പി, സത്യന്‍.പി; (20%) AOLOMEGHUENnADIANM Clo OTL DMa, കേര്‍ളഭാഷാ ഇന്‍സ്ററിറ്റുട്ട, തിരുവനന്തപുരം. ശശിധരന്‍, പെരുമ്പടവം; (29) ബഷീറിന്‌ ആകാശങ്ങള്‍, സങ്കീര്‍ത്തനം പബ്ജി ക്കേഷന്‍സ്‌, കൊല്ലം. ശ്രീരാമന്‍, വി.കെ.(എഡിറ്റര്‍) (മാജ) കാലത്തിന്റ നാലുകെട്ട, ഡി.സി.ബുക്‌സ്‌, കോട്ടയം. ഷാബു, കിളിത്തട്ടില്‍; (2013) സര്‍ഗ്ഗന്ധ്യഷ്ടിയിലെ രാനസവ്ദ്യകള്‍, ഡി.സി. ബു ATH, കോടുയം. ഷാജി ജേക്കബ്‌; (1996) ചതിതത്തിന്റെ രാഷ്ടിയം ആനന്ദിരന്റ്‌ ദര്‍ശനം, ഡി.സി. ബുക്സ്‌, കോട്ടയം. ഷാജി ജേക്കബ്‌; (28) നോവലും സംസ്കാരധ്ുും, പാപ്പിറസ്‌ ബുക്‌സ്‌, കോഴി ക്കോട്‌. ഷാജി ജേക്കബ്‌; (ദ്ദ) മലയാളന്നോവത്‌ ഭാവനയുട്ട രാഷ്രിയം, കേരള ഭാഷാ ഇന്‍സ്സിറ്യുട്ട, തിരുവനന്തപുരം. ഷാനവാസ്‌ പോങ്ങനാട്‌; (2-4) മഷ്‌ ചരിഞ്ഞ ആകാശം, മെലിന്‍ഡ ബുക്സ്‌, ദകാഴിക്കോട്‌. ഷാലു, കോയിക്കര; (201 മാനസികാമരാഗ്യ ത്ത്‌ കാണാപ്പുറങ്ങള്‍, മീഡിയാ ഹ്നസ്‌, കോഴിക്കോട്‌. സക്കറിയ; (062) സക്കതിയയുടെ കഥകള്‍്‌, ഡി.സി.ബുകന്നു, കോട്ടയം. സച്ചിദാനന്ദന്‍; (1988) സംസ്കാരത്തിമറ താഷ്ടിയം, മള്‍ബറി പ്രസാധനം, 261 കോഴിക്കോട്‌. സജിത, കെ.ആര്‍; (മദ) ദളിതമക്ഷര സംയുക്തം, പരിധി പബ്ബിക്കേഷന്‍സ്‌, തിരുവനന്തപുരം. സജീവന്‍,എ; (2010) എഴുത്തിന്‌ ആകാശം, എം.ടി.യുടെ ജീവിതം, കറന്റ്‌ ബുക്സ്‌, തൃശൂര്‍. സന്തോഷ്കുമാര്‍, ഇ; (2013) കഥകള്‍, ഡി.സി.ബുകസ്‌, കോട്ടയം. സന്തോഷ്കുമാര്‍, എന്‍; (ഠാടു ബഷീര്‍ ഒരു രാഷ്ടീയ വായന, നാഷണല്‍ ബുക്ക്‌ സ്റാള്‍, കോട്ടയം. സാനു, എം.കെ; (ചീഫ്‌ എഡി.) (1994) ബ്ഷിര്‍:വര്‍ത്തമാനത്തി൯് ഭാവി, ആശയം ബുക്ന്്‌, കോഴിക്കോട്‌. സി.കെ, കയ്യാലേത്ത്‌; (204) മനസ്ത്ിനെ മനസ്തിലാക്കാം, ഡി.സി.ബുക്‌സ്‌, കോട്ടയം. സിദ്ദിഖ്‌ മുഹമ്മദ്‌; (2010) സ്യുഫ്‌സം അനുഭുതിയും ആസ്വാദനവും, ഒലീവ്‌ ബുകസ്‌, കോഴിക്കോട്‌. സുകുമാര്‍, അഴിക്കോട്‌; (1999) ഭാരതീയത, ഡി.സി.ബുക്‌സ്‌, കോട്ടയം. സുകുമാരന്‍, എം; (ടേ) കഥകള്‍, ഡി.സി.ബുകസ്‌, കോടുയം. സുധാകരന്‍, സി.ബി; (2003) ഉത്തരാശുനികത മലയാള പാഠഭേദങ്ങള്‍, ഡി.സി. ബുക്‌, കോട്ടയം. സുധീഷ്‌, വി.ആര്‍; (2008) ഒറക്കഥാപഠനങ്ങള്‍, ഡി.സി.ബുകസ്‌, കോട്ടയം. സുധിഷ്‌, വി.ആര്‍; (202) കഥാന്തരം, ഹരിതം ബുക്സ്‌, തിരുവനന്തപുരം. സുധീിഷ, വി.ആര്‍; (1995) ചാര്‍ത്ഥനകളുടെ സംഗീതം - ചഠാനം, മള്‍ബറി പ്രസാധനം, കോഴിക്കോടു. സുനില്‍, പി. ഇളയിടം; (2014) വിമണ്ടടുച്ചുകള്‍ മാര്‍കസ?സവ്യം ആധുന്തികത്ാ വിമര്‍ശനവും, കേളേശാസത്രസാഹിതൃയ പരിഷത്ത്‌, തൃശൂര്‍. 262 സുരേന്ദ്രന്‍, പി; (മാടോ തിരഞ്ഞെടുത്ത കഥകള്‍, ഡി.സി.ബുക്സ്‌, കോട്ടയം. സുരേഷ, മണ്ണാറശാല; (2060) സരച്ഛാരാശനയും പകൃതി? സംരക്ഷണവ്യം, കറന്റ്‌ ബുകസ്‌, കോട്ടയം. സുരേഷ്‌, വി.കെ, മുകുനദദന്‍( എഡി.) (ദു) മയ്യഴിയിലെ തുമ്പികള്‍, ന്യുബ്ുക്‌സ്‌, കണ്ണൂര്‍. സുരേഗ്രന്‍, കെ; (1983) നോവത്തവരുപം, നാഷണല്‍ ബുക്ക്സ്റ്റാള്‍, ISM, സുസ്മേഷ്‌, ചന്ത്രോത്ത്‌; (2012) GRILIWDICAN BIGAABJo TOALIGIIM GBM) ഭവങ്ങളും, ആല്‍ഫാ വണ്‍ പബ്ബിഷേഴ്സ്‌, കണ്ണൂര്‍. സെബാസ്റ്റന്‍, കെ.എ; (24) കഥകള്‍, ഡി.സി.ബുകസ്‌, കോട്ടയം. സെല്‍വരാജ്‌ താപസ്‌; (2000) കാരുരിമന്റ്‌ കല കറന്റ്‌ ബുക്‌സ്‌, കോട്ടയം. സ്മിത ഗോപാല്‍; ടേ) ആധുനികതയുടെ ഘടകങ്ങള്‍ ചിഗതകലയിലും നോവലിലും, എസ്‌.ബി.പ്രസ്റ്‌, തിരുവനന്തപുരം. ഹരികുമാര്‍, എം.കെ; (21 ഉത്തര ഉത്തരാധുനികത, ആല്‍ഫാ വണ്‍, കണ്ണൂര്‍. ഹരികുമാര്‍, എം.കെ; (2010) ബഷ്ിറിന്റ്‌ ചശയ്മോജനം, നാഷണല്‍ ബൂക്ക്‌സ്റ്റാള്‍, കോട്ടയം. ഹൃദയകുമാരി, ബി; (ടട കാല്പന്തികത, ഇം(പിന്റ്‌ ബുക്സ്‌, കൊല്ലം. ഹൃദയകുമാരി, ബി; 0 തന്ദിപുര്‍വ്യം, മാതൃഭൂമി ബുകസ്‌, കോഴിക്കോട്‌.റഹ്മാന്‍, എം.എ; (എഡി. റ്ട്ടു ആടും മനുഷ്യരും, കറന്റ്‌ ബുക്സ്‌, കോട്ടയം. റഹ്മാന്‍, എം.എ; (1997) ബ്വഷീര്‍ ദ മാ൯, ഡി.സി.ബുക്സ്‌ ബുകസ്‌, കോടുയം. റഹ്മാന്‍, എം.എ; (എഡി. ടേ ബഷി ദേശം കാലം ത്വത്വം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം. റോണി, വി.ഒ; (ടട) കഥയുടെ നിഷേധഭൂമിക, ന്യുഇന്ത്യന്‍ ബുകസ്‌, തിരുവനന്തപുരം. 263 ആനുകാലികങ്ങള്‍ അക്ബര്‍, കക്കട്ടില്‍; (1994) ബഷീര്‍ പറഞ്ഞ മുന്ന്‌ കാര്യങ്ങള്‍, മാതൃഭൂമി വരാ ന്ത്യപതിപ്പ്‌ 24, ജൂലൈ. അച്യുതന്‍ നമ്പുതില്‍ി, അക്കിത്തം;(1996) (ചവചനം, മാതൃഭൂമി ആഴ്ചപതിപ്പ്‌, ലക്കം 49, ഫെബ്രുവരി 4-10. അനന്തമൂര്‍ത്തി, യു.ആര്‍; (1996) എന്റ്‌ വാന്ധു, മാതൃഭൂമി ആഴ്ചപതിപ്പു, ലക്കം 49, ഫ്രെബ്രുവരി 4-1. അപ്പന്‍, കെ.പി; (1998) കഥ നമമ്മ സന്വതത്തരാക്ഷകുന്ചോള്‍, മലയാള മനോരമ വാര്‍ഷികപതിപ്പ്‌. അബ്ദുള്‍ റഹ്മാന്‍, പിറ്റി; ൨992) മെവക്കം മുഹമ്മദ്‌ ബഷീര്‍, ച്ര്രിക 2, ഫെബ്രുവരി. അബ്ദുള്‍ ഹക്കീം, എ.കെ; (2008) കഥ നോവലല്ല, സംഗീതവ്യുമല്യ (അഭിമുഖം) മാത്യഭൂമി ആഴ്ചപതിപ്പ്‌, ലക്കം 12, മെയ്‌. അയ്യപ്പപണിക്കര്‍, കെ; (1994) അന്തര്‍മുഖനായ സ്വത്ഥന്വേഷകന്‍്‌, ഗ്രന്ഥാലോകം, ലക്കം 7,8, ജുലൈ-ആഗസ്റ്റ്‌. അയ്യപ്പപണിക്കര്‍, കെ; (3993) ബ്ഷിീറിഒ്റെ 50 വര്‍ഷം, ഇന്ത്യാ ടുഡെ 4, ജുലൈ. ആഷര്‍, ആര്‍.ഇ; (1973) ബഷിറിമ്റെ ലോകം, മാതൃഭുമി ആഴ്ചപതിപ്പ്‌, ലക്കം32, ഫെബ്രുവരി 4. ഇ്ബാഹിം ബേവിഞ്ച; (1986) എം.ടി കഥകളിലെ കുട്ടി മലയാള വിമര്‍ശനം, ലക്കം 4, ജനുവരി. ഉണ്ണിക്കൃഷണന്‍; (ട്ടു എം.ടി.യ്ക്കു മലയാമികമോടു ക്ഷമിക്കാം, കലാക മുദി, നമ്പര്‍ 154, നവംബര്‍. 264 ഉണ്ണിരാജ, സി; (1993) സ്ഥലകാലസങ്കല്പം, കുങ്കുമം വാരിക 22, ജനുവരി 36 “3B, ഒ.എന്‍.വി; (1996) ഒരു നദിതടസംസ്കാരത്തിമ്‌ മണക്കും കല്ലുകള്‍, മാത്യ ഭൂമി ആഴ്ചപതിപ്പ്‌, ലക്കം 49, ഫ്രെബുവരി 4-1. കാര്‍ത്തികേയന്‍, ജി; (996) ഞാനതിയുന്ന എം.ടി, മറുനാട ദ്വൈവാരിക, ലക്കം 5-6, ഫെബ്രുവല്‍ി. ചന്ദ്രശേഖരന്‍, എം.ആര്‍; (1958) ഇരുട്ടിനെ ആത്മാവ്‌, മാതൃഭുമി ആഴ്ചപതിപ്പ്‌, ലക്കം 1, മാര്‍ച്ച്‌. പത്മനാഭന്‍, പി; (973) ബ്ഷിറി്റെ കല, ചന്ദ്രിക ആഴ്ചപതിപ്പ്‌, ആഗസ്റ്റ്‌ 25. പരമേശ്വരന്‍, എ.എന്‍; (979) ബഷീറിന്റെ നര്‍മ്മോക്തികള്‍, ജനയുഗം ആഴ്ച്‌ പതിപ്പു, ആഗസ്റ്റു 12. പോക്കര്‍, പി.കെ; (28) ബഷീര്‍ - തത്ചചിന്തയുടെ മയലികഭാവാ, വിജ്ഞാന കൈരളി, വാള്യം 39, ലക്കം 2, ഫെബ്രുവരി. പതാപന്‍ തായാട്ട (എഡിറ്റര്‍); (2001) സാംസകാതിക വികാരം എം.ടി.പതിപ്പ്‌, ലക്കം; ഡിസംബര്‍. ബഷീര്‍; (1982) ഞാന്‍ എങ്ങനെ എഴുത്തുകാരനായി, മാതൃഭൂമി ആഴ്ചപതിപ്പ്‌, ഏപില്‍ 25. ബഷീര്‍ എം,എം; (2068) ബ്വഷിര്‍ വിച്ഛവകാരിയും സൂഫിയും, മാതൃഭൂമി CP a1 പതിപ്പ്‌, ലക്കം ൯ സെപ്തംബര്‍. ബെഞ്ചമിന്‍, ഡി; (ടട) ഭാവഗിത പ്രവണതകള്‍ എം.ടി. വാസുദേവ നായരുടെ ചെറുകഥകളില്‍ -ഒരന്വേഷണം, സാഹിതൃലോകം, ലക്കം2, മാര്‍ച്ച്‌ - ag Lote. ഫാബി ബഷീര്‍; (2069) താതാ ബഷിറിനെക്കുറിച്ച്‌, കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിന്‍, ജനുവരി. 285 മുകുന്ദന്‍, എം; (2663) എഴുത്തിന്റെ ചരിശതത്തിലെ നാല്പത്‌ വര്‍ഷങ്ങള്‍, ജൂണ്‍, പുസ്ത.27, ലക്കം മുകുന്ദന്‍, എം; റ്ടടട) കഥയുടെ ത്രങ്ങളില്‍, മലയാളമനോരമ വാര്‍ഷികപതി പ്‌. മുകുന്ദന്‍, എം; (2066) ഞാന്‍ ഉത്തരാധുനികനല്ല, വിജ്ഞാനകൈരളി, കേരള ഭാഷാ MBBS. നവംബര്‍, വാല്യും3൯ ലക്കം1. മുകുന്ദന്‍, എട; (204) സംവരണകഥാചാത്രങ്ങളും സാഹിത്യത്തിന്റെ മരണവും, മലയാളമനോരമദിനപ്പതം, മാര്‍ച്ച്‌ 17. മുഹമ്മദ്‌, എന്‍.പി; (1996) ബ്വദാം ചുത്തപ്ചോള്‍, മാതൃഭൂമി ആഴ്ചപതിപ്പു, ലക്കം 4, ഫ്രബ്രുവരി 4-1. രമേശന്‍, പഴവിള; (1994) ജനമനസ്റതകളുട തിരുവാഴ്ചക്കാര൯ന്‍, ശ്രന്ഥാലോ കാ, ലക്കം 7,8, ജൂലൈ-ആഗസ്റ്റ്‌. രവികുമാര്‍, കെ.എസ്‌; (995) അമ്മ-എം.ടി കഥകളില്‍, കലാകനമുദി നമ്പര്‍ ദ, ഫെബ്രുവരി. രവികുമാര്‍, കെ.എസ്‌;(്ടക) ഗേോതസ്മൃതിയുടെ കഥാമുദ്eാകള്‍, എം.ടി.പതി പ്‌, ശ്രന്ഥാലോകം, ലക്കം 7,8, ജൂലൈ-ആഗസ്റ്റ്‌. രവികുമാര്‍, കെ.എസ്‌; (മാ സ്മൃതിയും യാഥാര്‍ത്ഥ്യവ്യം, ഗ്ന്ഥാലോകം, ലക്കം 3, മാര്‍ച്ച്‌ . വാസുദേവന്‍ നായര്‍, എം.ടി; (2004) കുമരനല്ലുര്ലേ കുളങ്ങള്‍, ഭാഷാപോ ഷിണി, ലക്കം 2, ജുലൈ. വിജയമോഹനന്‍. ഡി; (1998) എഴുത്തുകാരന്റെ ദേശം, ഭാഷാപോഷിണി, ജൂലൈ. ശങ്കുണ്ണിനായര്‍, എം.പീ; (1973) ഇരുട്ടിന്റ്‌ ആത്മാവ്‌, മാതൃഭൂമി ആഴ്ചപതിപ്പ്‌, ലക്കം 21, ആഗസ്റ്റ്‌. ശ്രീധരന്‍, പെരുമ്പടവം; (1974) ബ്ഷിറിന്റെ ലോകങ്ങളില്‍, ചന്ദ്രികാ ആഴ്ച്പ്‌ തിപ്പ, ഫെബ്രുവരി. 286 സച്ചിദാനന്ദന്‍; (മട) പരി്ത്യക്തമുക്ട താഷ്ടിയം, മാധ്യമം, ജനുവത്‌. സച്ചിദാനന്ദന്‍; (മാട) ഇന്ച്യന്‍ രാഷടിയത്തിത്‌ ബഷീര്‍, മാആൃഭൃമി ആഴ്ച പതിപ്പ്‌, ലക്കം 1, ഒകടോബര്‍. സുധാകരന്‍, ടി.പി; (2060) ആദഗാളവല്ക്കരണവ്ും മലയാളി മനസ്സും, മാത്യ ഭൂമി ആഴ്ചപതിപ്പ്‌, ലക്കം 18, ജൂലൈ 1. ഹരികുമാര്‍, എം.കെ; (1992) അപ്ടര്‍വമായ രാഗ സമ്മേളനങ്ങള്‍ - ശ്രീ എട, മുകുന്ദന്റെ രചനകളെപ്പറ്റി ഒരു വിചാരം, ചില്ല മാസിക, ഫ്രെബുവരി 1-3. nO 9 Ov റസാഖ്‌, കോട്ടയ്ക്കല്‍; (ദേ ബഷീര്‍ ഓാര്‍മ്മയില്യം കാഴ്ചയിലും, മാതൃഭുമി ആഴ്ചപതിപ്പ്‌, ജനുവരി. റഹ്മാന്‍, എം.എ; (2 അഗ്നിയില്‍ ഒരു ചോദ്യചിഹ്നം, മാതൃഭൂമി ആഴ്ചപതി പ്‌, ജനുവരി ഗവേഷണ്രപ്ബന്ധങ്ങള്‍ രോഹിണിഭായി, ജി; (2) കേരളയുണിവേഴ്സിറ്റി, രാഷ്ടിയസ്ാംസ്കാരിക രലടകങ്ങള്‍ Nth. TU COBO നോവലുകളില്‍ (അപ്രകാശിത ഗവേഷണ പ്രബന്ധം) കേരളയുണിവേഴ്സിറ്റി ലൈബ്രറി, തിരുവനന്തപുരം. 267 ENGLISH BOOKS Albert Belyaev; (1978) The ideological Struggle and Literature, Progress Publishers, Moscow. Ania Loomba; (2005) Coloralism/Post Colonialism, Routelidge, London and Newyork. Bernard Wiliams; (1973) Personal identity and individuation Problems of the self, Cambridge University, America. Boyd R Mccandless & Ellis D Evans; (1973) Children and Youth Psycho social Development, The Dryden Press, Hindale ilinois. Charles, Wenar; (1971) Personality Develooment, Houghton Mifflin Company, Boston. Clark, Katherina anc Mikhail Bakthin: (1984) Chronotop, Harvard University Press, Cambridge. David Adams Leeming with Margret Adams Leeming; (1995) A Dictionary of Creation Myths, Oxford University Press, New York. Fuat Keyman &; (1997) Globalisation, State, identity’ Difference, Humanities Press, New Jersy. rial, Stuart; (1996) Introduction: Who needs Identity’? Questions of cultural identity, Stuart Hall and pawl Dugay, See Publications, London. Kant, imanuel;( 999) Critique of pure Reason, Macmillion,London. Lewis Moore; (1905) Malabar Law & Custom, Higginbotham and co., Madras Linda Anderson; (2007) Autobiography, Roultedge Taylor & Fransis group, London & New York. Michael Dusche; (2010) Identity politics in india and Europe, Sage 268 Publications india PviLid, New Delhi. Morely, David and Rohins, Kevin; (1996) Spaces of identity, Routeldge, London Paramiit & Judge.S; (2008) Reconstructing identities, Rawat Publications, Jaipur, Peter Brooker; (1996) Mogernism/ Post Modernism, Longman London And Newyork. Peter Childs; (2008) Modernism, Routelage, London and Newyork. Rajan Chungth; (2006) Nia through time & Space, Concept And Photography. Ramanunni k P; (2003) What the Sufi said, Rupa.co, New Dein. Stephen Hawking; (2004) A Bnef History of Time, Banatam Books, New York. Swain,s,P; (2005) Self and identity indian Fiction, Prestige Books, New Delhi. Thomas,P; (1973) Epics, Myths And Legends of india, D.B.Taraporevala sons & Co.Private Ltd, Bombay. WEBSITES WWW, Indulekha.org WWW, Google.com WWW. Wikipedia.com Malayalam 269 അനുബന്ധം - 1 കോഴിക്കോട ഡി.സി.ബുകസില്‍ വച്ചു ബഷീറിന്റെ മകളുമായി നട ത്തിയ ഇന്റര്‍വ്യു. 1. ഒരു മകളെന്ന നിലയ്ക്ക്‌ ബഷിീര്‍സാറിന്റെ കഥകളെ എപ്രകാരമാണ്‌ വില യിരുത്തുന്നത്‌? പ്രത്യേകത ഒന്നുമില്ല. റാറ്റയുടെ കഥകള്‍ സ്ഥിരം ജീവിതമാണ്‌. പാത്തു ADIOS ത്കട്‌ ഫാമിലി ലൈഫ്‌ ആണ്‌. ഓര്‍ക്മയുക്ട അറകള്‍, കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ എഴുതിയുണ്ടാക്കിയതാണ്‌. ഉമ്മിച്ചി തയ്‌ ക്കുന്നത്‌. ജുബ്ദാ വെട്ടി ബ്രെയ്സിയേര്‍ തയ്ച്ചത്‌, കൂടെയുള്ള കൂട്ടുകാരുടെ കമ്പിനി ഇങ്ങനെ രാവിലെ എഴുന്നേറ്റ്‌ വൈകുന്നേരം വരെയുള്ള സംഭവങ്ങള്‍ വളരെ മനോഹരമായി റാറ്റാ കഥയ്ക്കു വിഷയീഭവിപ്പിക്കാറുണ്ട്‌. 2, സാറിന്റെ ഏതു കഥയാണ്‌ കൂടുതല്‍ സ്വാധീനിച്ചത്‌? ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങള്‍ ഏതെങ്കിലുമുണ്ടോ? ഏറ്റവും കുടുതല്‍ എനിക്കു ഇഷ്ടപ്പെട്ട കഥ മചമലേഖ്നമാണ്‌. വളരെ മുമ്പ്‌ എഴുതിയ കഥയാണെങ്കിലും ഇന്നും അതിന്‌ ച്രവസക്തിയുണ്ട്‌. മതമി ല്ലാത്ത ജീവന്‍ ലോകത്തെ മാത്രമല്ല, മലയാളസാഹിത്യത്തെ കാണിച്ചു ഉകാടുത്തത്‌ ററാറ്റയാണ്‌. ഇന്ന്‌ മതത്തെക്കുറിച്ചുളള ചിന്തകള്‍ ഇത്ര രുക്ഷമായ ഈ കാലഘട്ടത്തില്‍ റ്റാറ്റ വളരെമുമ്പ തന്നെ ദീര്‍ഘവീക്ഷണത്തോടെ അതെ ക്കുറിച്ചു എഴുതി. കഥാപാത്രങ്ങള്‍ ഒരുപാടുപേരുണ്ട്‌. മണ്ടന്‍ മുത്തപ്പയാണ്‌ 270 മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാ്രം. ലോകത്തെ തമാശയായി കാണുന്ന ഒരാള്‍. അതുകൊണ്ടുതന്നെ ആ കഥാപാത്രം മനസ്സില്‍നിന്നും പോകു ന്നില്ല. 3. കുടുംബം, സ്വജീവിതാനുഭവങ്ങള്‍ എന്നിവ അദ്ദേഹം കഥയ്ക്കു ്രമേയ മായി സ്വീകരിച്ചതിനെ ഷാഹിനാമാഡം എപ്രകാരമാണ്‌ നോക്കി കാണുന്നത്‌? ചെറുപ്പം മുതലേ കേട്ടുവളര്‍ന്നിരുന്നതുകൊണ്ട്‌ പ്രത്യേകതയായി ആദ്യം ഒന്നും തോന്നിയില്ല. റ്റാറ്റയ്ക്ക്‌ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ്‌. സ്വജീവിതാനുഭവങ്ങള്‍ റാറ കഥകളില്‍ ആവിഷ്കരിച്ചതില്‍ വേദനയോ പരാ തികളോ ഇല്ലായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയിരുന്നത്‌. അദ്ദേഹം മരിക്കുമ്പോള്‍പോലും ജനിച്ചിട്ടില്ലാത്ത കുഞ്ഞുകുട്ടികള്‍ വരെ കഥകള്‍ വായിച്ച്‌ ബഷീറിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ അത്ര വലിയ മനുഷ്യനായിരുന്നു എന്റെ ബാപ്പ എന്ന്‌ മനസ്സിലാക്കുവാന്‍ സാധി ക്കുന്നു. അതില്‍ വലിയ അഭിമാനവും തോന്നാറുണ്ട്‌. 4. ഭാഷയിലും (്പമേയത്തിലും തെല്ലുപോലും ഭാവന കലര്‍ത്താതെ തന്നെ യഥാതഥമായി ആവിഷ്കരിക്കുന്ന ചേനാതന്ത്രം നിങ്ങളുടെ കുടുംബജിീവി തത്തെ ബാധിച്ചിരുന്നു വോ? നമ്മുടെ വീട്ടില്‍ രഹസ്യങ്ങളില്ലായിരുന്നു. സ്വകാര്യസ്വത്തായി ഒന്നും വെച്ചിരുന്നില്ല. ഓപ്പണ്‍ ആയി പെരുമാറും. വിവേചനമില്ലാത്ത ജിവിതം. ററാറ്റാന്റെ ചങ്ങാതിമാര്‍ വീട്ടില്‍ വരും. ജാതിമതഭേദമൊന്നുമില്ല. എല്ലാവരും കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കും. മുസ്തിം തറവാടുകളുടെ രീതിയിലല്ലായിരുന്നു ഞാന്‍ വളര്‍ന്നുവന്നത്‌. അതുകൊണ്ടുതന്തെ തെറ്റിദ്ധരിക്കപ്പെടാനും കാരണമായിട്ടു 271 ണ്ട്‌. മക്കളെ മതം പഠിപ്പിച്ചില്ലായെന്ന്‌ ഒരുകാലത്ത്‌ പറയരുത്‌ എന്നു പറഞ്ഞ്‌ ഞങ്ങളെ (ഷാഹിനാ, അനീസ്‌ ബാപ്പ, മതം പഠിപ്പിക്കാന്‍ മദ്രസയില്‍ കൊണ്ടു ചേര്‍ത്തിയിടുണ്ട. മക്കതനയൊടക്കെയിട്ട മതം പദമിച്ചത്‌ എനിക്കോര്‍മ്മയുണ്ട്‌. പിന്നീട മതം പഠിപ്പിച്ചില്ല എന്ന്‌ നാം ആരോപിക്കില്ലല്ലോ. 5. നിരന്തരമായി ബഷി നടത്തിയ യാത്രകള്‍ അദ്ദേഹത്തിന്റെ അനുഭവമ ണ്ഡലങ്ങള്‍ വികസിപ്പിച്ചിരുന്നു എന്ന്‌ ഉറപ്പാണ്‌. ഏകദേശം ഏതു കാലയള വിലാണ്‌ ഈ യാത്രകള്‍ നിലച്ചത്‌? ആദ്യകാലഘട്ടത്തില്‍ റ്റാറു നിരന്തരം യാത്രകള്‍ ചെയ്തിരുന്നു. എന്നാല്‍ കുടുംബജീവിതം തുടങ്ങിയതിനുശേഷം, ഏനിക്കോര്‍മ്മ വച്ച കാലത്ത്‌, റ്റാറ്റ യുടെ യാത്രകള്‍ വളരെ ചുരുങ്ങിയിരുന്നു. സാഹിത്യ അക്കാദമി യാത്ര, ഭാര്‍ഗ്ഗവിനിലയത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടുളള യാര്രകള്‍, ചങ്ങാതി മാരൊത്തുള്ള യമ്രതകള്‍ എന്നിവയായി റ്റാറ്റയുടെ സഞ്ചാരം ചുരുങ്ങിയിരു ന്നു. വീട്ടിലൊതുങ്ങി നിന്ന ജീവിതമാണ്‌ അപ്പോള്‍ റാറ്റാ നയിച്ചിരുന്നത്‌. 6. ബഷിര്‍ സാര്‍, ഒരു സുഫി സന്യാസ്സിയായും ഹിന്ദു സന്യാസിയായും സഞ്ചാ രകാലത്ത്‌ ജീവിച്ചിരുന്നു എന്നു കേട്ടിടുണ്ട്‌? ഇതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ? സൂഫിയായും ഹിന്ദു സന്യാസിയായും ജീവിച്ചിരുന്നു എന്നുള്ളത്‌ ശരി യാണ്‌. ഒരു സുഫിരീതിയും അദ്ദേഹം തുടര്‍ന്നു വന്നിരുന്നു. രാമച്രന്‍ എന്ന ദപരു സ്വീകരിച്ചാണ്‌ അദ്ദേഹം ജിവിച്ചിരുന്നത്‌. മതടത്തയൊന്നും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാ മതങ്ങളും സമത്വം എന്നാണ്‌ അദ്ദേഹം കരൂതിയിരു ന്നത്‌. ഞങ്ങളുടെ വീട്ടിലെ അന്തരിക്ഷവും അങ്ങനെയായിരുന്നു. 272 7. സവത്വാവിഷ്കാരം നവോത്ഥാനം മുതലുളള കഥകളുടെ സവിശേഷതയായി രുന്നു. എന്താണ്‌ മാഡത്തിന്റെ അഭിപ്രായം? സ്വത്വാവിഷ്കാരം നല്ലതു തന്നെയാണ്‌. ജീവിതാനുഭവങ്ങള്‍ ആവിഷ്ക രിക്കുമ്വോള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകും. എല്ലാവരുടെയും ജീവിതം ഇതു തന്നെയാണ്‌ എന്നാണ്‌ റ്റാറ്റ പറഞ്ഞു വെയ്ക്കുന്നത്‌. 8. കഥകളിലെ ഹാനസ്ധൃം അദ്ദേഹത്തിന്റെ ജിവിതത്തിലുമുണ്ടായിരുന്നുവോ? തിര്‍ച്ചയായും. അദ്ദേഹം വളരെ നല്ല തമാശക്കാരനായിരുന്നു. സുകു മാര്‍ അഴിക്കോടിനെ സാഗരഗര്‍ജ്ജനം എന്നും എം.ടി.യെ നുലന്‍ വാസു എന്നും വിളിക്കാറുണ്ട്‌. സനമിനി തൊട്ടടുത്തുളള വീട്ടിലെയായിരുന്നു. സനഭാഗ്യവതി രാജല.... അങ്ങനെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങളെ വളരെ ഹാസ്യാത്മക മായി ചീത്രികരിച്ചിട്ടുണ്ട്‌. 9. തേന്മാവ്‌, ഭൂമിയുടെ അവകാശികള്‍ എന്നിങ്ങനെയുള്ള കഥകളില്‍ പ്രതിപാ ദിക്കുന്ന തരത്തില്‍ ബഷീര്‍സാര്‍ പരിസ്ഥിതി സനേഹിയായിരുന്നു ഏന്നു പറ നാമോ? നൂറ്റിയൊന്ന്‌ ശതമാനം. വീടിനുചുറ്റും വളരെയധികം ചെടികള്‍ ഉകാണ്ടുവച്ചിട്ടുണ്ട്‌. വീട്ടില്‍ മുറ്റത്തു നില്ക്കുന്ന മാങ്കോസ്റ്റീന്‍ മരം കഥകളില്‍ കാണാമല്ലോ. അതുപോലെ തന്തെ യഷെക്കോമ, മഞ്ഞ കുലകുല പൂക്കള്‍ നിറഞ്ഞ ചെടി ഞാന്‍ ആദ്യമായി കണ്ടത്‌ റാറ്റ കൊണ്ടു വെച്ചിട്ടാണ്‌. മാവും പ്ലാവും അങ്ങനെ വീട്ടില്‍ നിറയെ ഫലവ്യക്ഷങ്ങളാണ്‌. 10. ഏന്തെങ്കിലും ്രത്േക രാഷ്രീയതാല്പരുങ്ങള്‍ സാറിനുണ്ടായിരുന്നുവോ? 273 ഏടതങ്കിലും കക്ഷികളെ അനുകൂലിക്കുകയോ പ്രതികുലിക്കുകയോ ചെയ്തി രുന്നതായിട്ട അറിയാമോ? അനുകുലിക്കുകയുണ്ടായിട്ടില്ല. എല്ലാവരുമായും സൌയഹൃദത്തിലായിരു ന്നു. തെറ്റ്‌ എന്തെങ്കിലും കണ്ടാല്‍ മുഖം നോക്കാതെ വിമര്‍ശിക്കുകയും ചെയ്യും. 11 റാറ്റയുടെ കഴിവ്‌ മക്കള്‍ക്കാര്‍ക്കെങ്കിലും പകര്‍ന്നു കിട്ടിയിട്ടുണ്ടോ? തുടര്‍ച്ചയായി കീട്ടിയിട്ടിലെങ്കിലും ജീവിതത്തെ ലാഘവത്തോടെ നേരി ടാന്‍ പഠിപ്പിച്ചു. എനിക്ക്‌ സാഹിത്യുകാരിയാകാന്‍ താല്‍പര്യമില്ല. സാഹിത്യം മാത്രമല്ലല്ലോ ജീവിതം. അനിസ്‌ എഴുതാറുണ്ട്‌. :2, താന്‍ നേരിടേണ്ടിവന്ന വിമര്‍ശനങ്ങളെ എപ്രകാരമാണ്‌ ബഷീര്‍സാര്‍ നോക്കി ക്കണ്ടത്‌ എന്നു പറയാമോ? ശബ്ദങ്ങള്‍, ബാല്യകാലസഖി, കപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌ എന്നീ കൃതി കളെല്ലാം ശക്തമായ വിമര്‍ശനം നേതരിട്ടിട്ടുണ്ട്‌. ബഷീറിന്റെ ഐരാവതങ്ങള്‍, ബഷീറിന്റെ കുയ്യാനകള്‍...ഇതൊടക്കെ ററാറ്റയ്ക്ക്‌ വിഷമം ഉണ്ടാക്കിയിട്ടുണ്ട്‌. പക്ഷേ റ്റാറ്റ ഒന്നിനോടും ്രതികരിച്ചിട്ടില്ല. 33. ഒരു എഴുത്തുകാരന്‍ എന്നതിലുപരി അദ്ദേഹം ഒരു കാര്‍ട്ടുണിസ്റ്റാണ്‌ എന്നു പറഞ്ഞാല്‍ എന്താണ്‌ അഭിപ്രായം? അത്‌ ശരിയാണ്‌. എഴുത്തിനെ വരകളോടു ബന്ധപ്പെടുത്തുവാനുള്ള ശമ മാണ്‌ റ്റാറ്റയുടെ കൃതികളില്‍ കാണുന്നത്‌. 4. സ്ഥലവും സമുഹവും അദ്ദേഹത്തിന്റെ കഥകളില്‍ പശ്വാത്തലമാകുന്നത്‌ സര്‍വ്വസാധാരണമായി കാണാം. അതില്‍ എല്ലാം തന്റെ അനുഭവമണ്ഡലങ്ങ 274 ളുമായി ബന്ധമുള്ളതും. ഇപ്രകാരമുള്ള സ്യൃഷ്ടിപരതയ്ക്ക്‌ ഏന്താണ്‌ അദ്ദേ ഹത്തെ ്രചോദിപ്പിച്ചിട്ടുണ്ടാകുക? ഓരോരുത്തര്‍ക്കും ഓരോരോ താല്പര്യം. അദ്ദേഹത്തിന്റെ കൃതികള്‍ ഒരിക്കലും ഗഹനമല്ല. ചെറിയ ചെറിയ ജീവിതാനുഭവങ്ങളെ കൂട്ടിച്ചേര്‍ത്ത്‌ അദ്ദേഹം കഥ രൂപപ്പെടുത്തുന്നു. എല്ലാ ്പമേയങ്ങളും അനുഭവമണ്ഡലത്തില്‍ പെടുന്നു. 5. ചില കഥകളില്‍ ഫാബി, അനീസ്‌, ഷാഹിന എന്നിങ്ങനെ കുടുംബബന്ധ ങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. കുടുംബാംഗങ്ങള്‍ അത്‌ എപ്രകാരമാണ്‌ സ്വീകരിച്ചിടടുള്ളത്‌? സന്തോഷത്തോടെയാണ്‌ അത്‌ ഉള്‍ടക്കോണ്ടിട്ടുള്ളത്‌. മാത്തികച്ഛുച്യില്‍ ഞാന്‍ ക്ഥാപാത്രമായിട്ടുണ്ട്‌. ഞങ്ങളുടെ പദപ്രയോഗങ്ങളും കഥയില്‍ ഉള്‍പ്പെ ട്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌, തീവണ്ടിയെ അന്ന്‌ ഞങ്ങള്‍ നിളന്‍വണ്ടി എന്നാണ്‌ പറഞ്ഞിരുന്നത്‌. അത്‌ കഥയില്‍ കാണാം. 16. മാഡത്തിന്റെ കാഴ്ചപ്പാടില്‍ റാറ്റയ്ക്കുള്ള സ്ഥാനം എന്തായിരുന്നു? സത്യത്തില്‍ എന്താണെന്ന്‌ എനിക്ക്‌ ഇപ്പോഴും അറിയില്ല. ബഷീറിന്റെ മകളാണെന്‌ പറയുന്നതില്‍ അഭിമാനമുണ്ട്‌. ഞാന്‍ ഇരിക്കുന്ന ചുറ്റപാടുതന്നെ സുഖമുളളതാണ്‌. പുസ്തകങ്ങളും വലിയ ആള്‍ക്കാരും വരുന്ന സ്ഥലം. ബഷി റിനെക്കുറിച്ചു ബുക്ക്സ്റ്റാളില്‍ വരുന്ന ആള്‍ക്കാര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ഒരു സുഖം. 7. റാററയുമായി ബന്ധപ്പെട്ട സ്മരണകളില്‍നിന്നും മറഞ്ഞുപോകാത്ത ഏതെ ളിലും ഒരു അനുഭവം 275 ഒരുപാട അനുഭവങ്ങളുണ്ട്‌ . ജീവിതത്തില്‍ എന്തു പ്രള്‍നമുണ്ടെങ്കിലും ചിരിച്ചു നേരിടാന്‍ റാറ്റയാണ്‌ പഠിപ്പിച്ചത്‌. 8. ഇന്നത്തെ പുതിയ എഴുത്തുകാരോടുള്ള സന്ദേശം? എന്തു പറയാനാണ്‌. ഞാനൊരു സാഹിത്യകാരിയാണെങ്കില്‍ പറയാമാ യിരുന്നു. പുതിയ എഴുത്തുകാരെല്ലാം നന്നായി എഴുതുന്നു. ഞങ്ങള്‍ നന്നായി വില്ക്കുന്നു. വളരെ നന്ദി. 276 അനുബന്ധം ൦ 2 ഏം.ടി.യുടെ കോഴിക്കോട്‌ “സിത്താര്‌ ഭവനത്തില്‍ വെച്ചു നട ത്തിയ അഭിമുഖം 1. കൂടല്ലൂരിന്റെ കാഥികന്‍ എന്നറിയപ്പെടുന്ന താങ്കള്‍ എന്തുകൊണ്ടാണ്‌ സ്ഥല നാമം പേരിനോടു ബന്ധപ്പെടുത്താതിരുന്നത്‌? ഉദാഹരണത്തിന്‌ - എസ്‌.കെ. ഉപാറ്റെക്കാട്ടു, വൈക്കം മുഹമ്മദ്‌ ബഷീര്‍) ആദ്യകാലത്ത്‌ തകഴി, കാരൂര്‍ എന്നിവര്‍ നാടിന്റെ പേര്‍ ചേര്‍ത്ത്‌ എഴു തിയിരുന്നു. ഞാനും കുടല്ലൂര്‍ വാസുദേവന്‍ നായര്‍ എന്ന്‌ എഴുതിയിടുണ്ട്‌. പിന്നീട പേര പൂര്‍ണ്ണമായി എഴുതുന്നതാണ്‌ നല്ലത്‌ എന്നുതോന്നി. വി.എന്‍. തെക്കെപ്പാട്ട എന്നും എഴുതിയിട്ടുണ്ട്‌. ചിലത്‌ ആ പേരില്‍ അച്ചടിച്ചുവന്നു. പിന്നിടത്‌ ശരിയല്ല എന്നു തോന്നി. നായര്‍ എന്ന്‌ ആദ്യകാലത്ത്‌ ഉണ്ടായിരു ന്നില്ല. എം.ടി.വാസുദേവന്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ കോളേജില്‍ പഠിക്കുന്ന ചെറിയ പയ്യന്‍ ആണെന്നുതോന്നണ്ട എന്നു കരുതി നായര്‍ എന്ന്‌ പേരി നോടുകുടെ ചേര്‍ത്തു. 2. രാഷ്ട്രീയം താങ്കളുടെ കഥകളില്‍ അധികം സ്വാധീനം ച്ലെത്തിയതായി കാണുന്നില്ലല്ലോ. എന്തുകൊണ്ടാണ്‌? ഗ്രാമത്തില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. വീട്ടിലും ഉണ്ടായിരുന്നില്ല. ജീവി തത്തില്‍ നേരിട്ട അനുഭവങ്ങളാണ്‌ എന്റെ കഥകള്‍ക്ക്‌ വിഷയിീഭവിച്ചിരിക്കുന്ന ത്‌. ഞാന്‍ ജിവിച്ചിരുന്ന സാഹചര്യങ്ങളില്‍ എന്തെങ്കിലും രാഷ്ദ്രീയമ്പാധീനം 277 ഉണ്ടായിരുന്നെങ്കില്‍ കഥകളില്‍ തീര്‍ച്ചയായും വരുമായിരുന്നു. മാ്രമല്ല, എനിക്ക്‌ അതിനോട ്രത്യകമമതയും ഇല്ലായിരുന്നു. സാഹിത്യം, കല എന്നിവ യോടാണ്‌ എനിക്ക്‌ ആഭിമുഖ്യം കുടുതലുണ്ടായിതുന്നത്‌. 3. ഷേര്‍ലക്ക്‌ എന്ന കഥ വെറും ഒരു പൂച്ചയുടേതല്ല, അമേരിക്കന്‍ രാഷ്ട്രീയ ത്തക്കുറിച്ചുളള വിപുലമായ ആശയം ആ കഥ സംവഹിക്കുന്നുണ്ട്‌ എന്നു പലയിടത്തും വായിച്ചിട്ടുണ്ട്‌. എഴുതാനിടയായ സാഹചര്യം വുക്തമാക്കാമോ? അങ്ങനെ പലരും പറയാറുണ്ട്‌. അമേരിക്ക എന്നെ വളരെ സ്വാധീനി ച്ചിട്ടുണ്ട്‌. രണ്ടു കൊല്ലം കൂടുമ്പോള്‍ അമേരിക്കയില്‍ പോകാറുണ്ട്‌. അവിടുത്തെ വലിയ ലൈബ്രറികളും അതിന്റെ സംവിധാനങ്ങളും എന്നെ വളുരെ ആകര്‍ഷി പവീട്ടുണ്ട. രാഷ്ര്രീയത്തിന്റെ തന്ത്രങ്ങള്‍ കഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. 4. തലയോലപ്പറമ്പിലെ മുവാറ്റുപുഴയാറിന്റെ ശാഖ്വകള്‍ ബഷിറിനെയും നിളാ നദി എം.ടി.യെയും മയ്യഴിപ്പുഴ എം.മുകുന്ദനെയും സാഹിത്ൃരച്നയില്‍ മ്വാധീ നിച്ചതായി വ്യക്തമാകുന്നുണ്ട്‌. പുഴ സങ്കല്പങ്ങളിലെ സാമ്യംകുടാതെ നിങ്ങളെ ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഘടകം ഉളളതായി അനുഭവപ്പെട്ടിട്ടുണ്ടോ? ബഷീര്‍ മുവാറ്റുപുഴയാറിനെ കഥകളില്‍ എടുത്തു പറഞ്ഞതായി കണ്ടി ട്ടില്ല. കഥകളില്‍ ചിലതില്‍ പുഴയുടെ പരാമര്‍ശം ഉണ്ട എന്നേയുള്ളു. പുഴയേ ക്കാള്‍ ്രക്യൃതിയാണ്‌ ബഷിര്‍ കഥകളെ സ്വാധിീനിച്ചിട്ടുളളത്‌. എന്നാല്‍ മുകു നദന്റെ സാഹിത്യത്തില്‍ മയ്യഴിപ്പുഴ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. നിളാ നദി എന്റെ ജീവിതത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്തതാണ്‌. ബഷീറും ഞാനും മുകുന്ദനും തമ്മില്‍ നല്ല സുഹ്യത്ബന്ധമാണ്‌ നിലനിന്നിരുന്നത്‌. 278 ട. ജീവിതവും സാഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശദീകരി ക്കാമോ? ജീവിതവും സാഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌. എന്നാല്‍ സ്വാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന സാഹിതൃത്തിന്‌ പരിമിതിയുണ്ട്‌. എഴുത്തുകാരന്റെ സ്വന്തം അനുഭവങ്ങള്‍, മറ്റുള്ളവരിലൂടെ അവര്‍ക്കു ലഭിച്ച അനുഭവങ്ങള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ (Second hand experience) പ്രതം, പുസ്തകം എന്നിവയിലൂടെ ലഭിക്കുന്ന അനുഭവങ്ങള്‍ {Third hand experi- ലേലു എന്നിവയെല്ലാം സാഹിത്യകാരന്റെ പ്രമേയന്ധീകാര്യത്തില്‍ ഇടപെടാ റുണ്ട. അതുകൊണ്ടുതന്നെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്‌ സാഹിത്യത്തിന്‌ ആരംഭം കുറിക്കുന്നത്‌ എന്നു പറയാം. 6, താങ്കളുടെ കഥയുടെ ഉറവ ഇപ്പോഴും നിലയ്ക്കാതെ ഒഴുകുന്നുണ്ട്‌ എന്നു വിശ്വസിക്കുന്നു. ഇപ്പോള്‍ പണിപ്പുരയിലിരിക്കുന്ന കഥയോ നോവലോ ഉണ്ടോ? എനിക്കു ഏഎഴുതുവാനുണ്ട്‌. ഇനിയും ചില ക്യാരക്ടേഴ്സ്‌ ബാക്കിയു ണ്ട്‌. കൂടല്ലൂരിന്റെ കഥകള്‍ അവസാനിക്കുന്നില്ല. ചീല കാരണങ്ങളാല്‍ മാറ്റി വെച്ചു എന്നേയുള്ളു. കഥയെഴുത്ത്‌ വേണ്ട എന്നു വെച്ചിട്ടില്ല. 7. ബ്ലോഗു കഥകള്‍, ഇ-ബുക്ക്സ്‌, ഇ-ജേര്‍ണല്‍സ്‌ എന്നിവ വര്‍ദ്ധിച്ചുവരുന്ന ഇക്കാലഘടുത്തില്‍ പുസ്തകത്തില്‍ എഴുതപ്പെടുന്ന കഥകളുടെ മുല്യം കുറ യുന്നുണ്ടോ? എന്താണ്‌ താങ്കളുടെ അഭിപ്രായം? ഇപ്ോഴുള്ള കഥകളിലെ മുല്യം കുറയുന്നു എന്നതു ഒരു യാഥാര്‍ത്ഥ്യം മാത്രം. പുസ്തകം മുര്‍ത്തമാണ്‌. There is a book. Book is Tor ou. യ്തങ്ങ 279 ളുമായി നമുക്ക്‌ ബന്ധം അനുഭവപ്പെടുന്നില്ല. ഏനിക്കതിലൊരു താല്പര്യവൂമി ലു. സഞ്ചാരങ്ങളില്‍ ലോകാനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. അമേരിക്ക പോലുള്ള വന്‍രാഷട്രങ്ങളില്‍ Chain bookstal! ധാരാളമുണ്ട്‌. Food Corpora- t്ന ഗോഡയണ്‍പോലെ വലിയ പുസ്തകശാല. മെഷീന്‍ കാപ്പിവാങ്ങി ഇരുന്ന്‌ വായിക്കാനുള്ള സനകര്യമുണ്ട്‌. പുസ്തകങ്ങള്‍ വാങ്ങിപോകാന്‍ പത്ത്‌ കണ്ട റുകള്‍ വരെയുണ്ട്‌. എങ്കിലും തിരക്ക്‌ ഒഴിയുന്നില്ല. ഓരോ തവണ പോകു മ്പോഴും ക്യുവില്‍ ക്ട മിനിറ്റു നില്ക്കേണ്ടി വരാറുണ്ട്‌. പുസ്തകങ്ങള്‍ക്കു പ്രാധാന്യമില്ല എന്നു വെറുതെ പറയുന്നതാണ്‌. യൂറോപ്പ്‌, ജര്‍മ്മനി എന്നിവിട ങ്ങളില്‍ നാം താമസിക്കുന്ന മുറിയില്‍, ഒന്നു (പസററ ചെയ്താല്‍ ഓഡിയോ കേള്‍ക്കാനുള്ള സനകര്യം ഉണ്ട്‌. ആദ്യകാലം മുതല്ക്കേ പുസ്തകങ്ങള്‍ നില നില്ക്കുന്നുണ്ട്‌. * വളരെ നന്ദി. 280 അനുബന്ധം - 3 എം.മുകുന്ദന്റെ മാഹിയിലെ ഭവനത്തില്‍ വച്ചു നടത്തിയ അഭി ata 1 എഴുത്തിനെയും പ്രൊഫഷനെയും കുറിച്ചുളള അഭി്രായമെന്താണ്‌? എഴുത്തുകാര്‍ വളരെ കുറച്ചേയുള്ളൂ. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നഴ്‌സ മാര്‍ അദ്ധ്യാപകര്‍..... അവര്‍ വളരെയധികമുണ്ട്‌. എഴുത്തുകാരെ ആര്‍ക്കും സുഷ്ടിക്കാന്‍ കഴിയുകയില്ല. അവര്‍ സ്വയം ഉണ്ടാകുന്നതാണ്‌. അതായത്‌, എഴുതുവാനുള്ള കഴിവ്‌ ജന്മനാ ഉണ്ടാകുന്നതാണ്‌. അത്‌ കോളേജുകളില്‍ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ്‌ എഴുത്തുകാര്‍ എണ്ണത്തില്‍ കുറവ്‌. ഇപ്പോള്‍ പാത്വാത്ൃനാടുകളിലെ എഴുത്തുകാര്‍ പ്രൊഫഷനലുകളാണ്‌. ഇംഗ്ലീ ഷില്‍ എഴുതുന്ന വിക്രം സേത്തിനെപ്പോലുള്ള ഇന്ത്യന്‍ എഴുത്തുകാരും ഖ്രൊഫ ഷനലുകളാണ്‌. എഴുത്തും പുസ്തകപസാധേനവും ഇന്ന്‌ വലിയ ഒരു വിപണി യുടെ ഭാഗമാണ്‌. ഇത്‌ അടുത്ത കാലത്തുണ്ടായ ഒരു മാറ്ുമാണ്‌. മുമ്പ്‌ പാശ്ചാത്യ നാടുകളില്‍ പോലും എഴുത്തുകാര്‍ തങ്ങള്‍ പ്രൊഫഷനലുകളാണെന്ന്‌ പറ ഞ്ഞിട്ടില്ല. സാര്‍ത്ര്‌ ഒരു പ്രൊഫഷനലാണെന്ന്‌ ആരെങ്കിലും പറയുമോ? 2. അധിനിവേശാനാഭവങ്ങള്‍ താങ്കേളുടെ എഴുത്തിനെ എപ്രകാരമാണ്‌ സ്വാധീ നിച്ചത്‌? മയുഴി പനരത്വമാണോ ഗ്രാന്‍സ്‌ പാരത്വമാണോ തെരഞ്ഞെടുക്കേ ണ്ടത്‌ എന്ന സംഘര്‍ഷഭരിതമായ അവസ്ഥ എഴുത്തിനെ സ്വാധിനിച്ചിട്ടുണ്ടോ? 281 മയ്യഴിപ്പുഴയുടെ തീരങ്ങള്‍ മയ്യഴിയുടെ അധിനിവേശത്തിന്റെയും വിമോ ചനസമരത്തിന്റെയും കഥയാണല്ലോ. കുട്ടിക്കാലം മുതല്ക്കേ എനിക്കുണ്ടായ അനുഭവങ്ങളാണ്‌ ഞാന്‍ ഈ നോവലില്‍ പകര്‍ത്തിയത്‌. മയ്യഴിയിലെ സ്വാത ന്ത്ൃസമരങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ നന്നേ ചെറിയ കുട്ടിയായിരുന്നു എന്നിട്ടും ആ കാലഘട്ടത്തിലെ അനുഭവങ്ങള്‍ തീക്ഷണമായ ഓര്‍മ്മകളായി ഇപ്പോഴും എന്നിലുണ്ട്‌. ഗ്രഞ്ചുകാര്‍ മയ്യഴിവിട്ടു പോകാന്‍ സമ്മതിച്ചപ്പോള്‍ ഗവണ്‍മെന്റ്‌ നാട്ടുകാരുടെ മുമ്പില്‍ ഒരു ഓപ്ഷന്‍ വെച്ചു. നാട്ടുകാര്‍ക്ക്‌ വേണമെങ്കില്‍ ഫഞ്ചി പനരത്ചം നിലനിര്‍ത്താം. അങ്ങനെ ചെയ്യാത്തവര്‍ ഇന്ത്യാക്കാരായി മാറും. ഞാനും എന്റെ കുടുംബവും ഇന്ത്യാക്കാരായി മാറി. അതില്‍ ഞാന്‍ അഭിമാനി ക്കുന്നു. ഈ തിരുമാനം എന്റെ അച്ഛന്റേതായിരുന്നു. മറ്റു പലര്‍ക്കും അങ്ങനെ ഒരു തീരുമാനം എടുക്കുക എന്നതു എളുപ്പമായിരുന്നില്ല. മയ്യഴിച്ചുഴയുടെ തര ങ്ങളിലെ വാനൂട്ടി ഈ സംഘര്‍ഷം അനുഭവിച്ച ഒരു കഥാപാത്രമാണ്‌. 3. താങ്കളുടെ രാഷ്ര്രിയാനുഭവം വിശദീകരിക്കാമോ? ഞാന്‍ പറഞ്ഞല്ലോ, ഫഞ്ചുകാര്‍ പോകുമ്പോള്‍ ഞാന്‍ ഒരു കുട്ടിയായി രുന്നു. അധിനിവേശം എന്തെന്നു ഞാന്‍ മനസ്സിലാക്കുന്നത്‌ മുതിര്‍ന്നപ്പോഴാ ണ്‌. മുതിര്‍ന്നപ്പോള്‍ എനിക്ക്‌ സ്വന്തമായി രാഷ്്രീയമുണ്ടായി. ഞാനൊരു മാന വികാവാദിയാണ്‌ (ഭധനമniടt). കഷ്ടപ്പെടുന്നവരുടെയും നീതി ലഭിക്കാത്തവ രുടെയും കൂടെയാണ്‌ ഞാനെപ്പോഴും. അതാണെന്റെ രാഷ്ട്രീയം. ഞാനൊരു പാര്‍ട്ടിയിലും അംഗമല്ല. 4. നോവലില്‍ അനുഭവപ്പെടുന്ന മയുഴി അനുഭവങ്ങളുടെ തീവ്രത കഥകളില്‍ 282 ഉളവാകുന്നില്ലല്ലോ.... കാരണം വ്യക്തമാക്കാമോ? മയ്മഴിയുടെ പശ്ചാത്തലത്തില്‍ ഞാന്‍ വളരെ കുറച്ചു കഥകള്‍മാശ്രമേ എഴുതിയിട്ടുള്ളു. വലിയ അനുഭവങ്ങള്‍ പകര്‍ത്താന്‍ നോവല്‍ തന്നെയാണ്‌ ഉചിതം. കഥയില്‍ അതിനുള്ള സ്പെയ്സ്‌ ഉണ്ടാകില്ല. വലിയ കാലവും ജീവി തവും നമ്മള്‍ എപ്പോഴും കാണുന്നത്‌ നോവലുകളിലാണ്‌. അതുകൊണ്ടാണ്‌ ജന്യപിയമാധ്യമം നോവലായി മാറിയത്‌. പുതിയകാലത്തിന്റെ മാധ്യമമാണ്‌ നോവല്‍ എന്നും പറയപ്പെടുന്നു. 5. ദല്‍ഹി 1981 ലെ പ്രമേയം ഈ കാലലട്ടത്തില്‍വിണ്ടും സംഭവിച്ചുകൊണ്ടി രിക്കുമ്പോള്‍ ഒരു (പവാചകന്റെ ദിര്‍ഘവിക്ഷണം അനുഭവപ്ചെടുന്നു. താങ്ക ളുടെ അഭി്രായമെന്താണ്‌? എഴുത്തുകാര്‍ പ്രവാചകരാണോ? എനിക്കറിയില്ല. ഒരു കഥയില്‍ കഥാ ALCO പറഞ്ഞകാര്യങ്ങള്‍ കുറേകാലത്തിനുശേഷം യഥാര്‍ത്ഥത്തില്‍ സംഭവി കച്ചെന്നും വരാം. ദല്‍ഹി 51 എന്ന കഥയില്‍ ഞാന്‍ വിവരിച്ച നിര്‍ഭയസംഭവം യാഥാര്‍ത്ഥ്യമായി. അതെന്നെ അല്‍ഭുതപ്പെടുത്തുകയുണ്ടായി. 6. ചില കഥകളിലെ പ്രമേയം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമി ല്ലാത്തതായി അനുഭവപ്പെടുന്നു. ഉദാഹരണത്തിന്‌ മമാട്ടോര്‍ സെക്കിശ്‌ Bost ARID പെണ്‍കുട്ട, ഇന്ങിയങ്ങളില്‍്‌ മശത്ചം എന്നിങ്ങനെ... ഏതു ജീവിതപശ്ചാ ത്തലത്തില്‍നിന്നു കൊണ്ടാണ്‌ ഇത്തരം കഥകള്‍ രുപമെടുത്തതെന്നു വിശദി കരിക്കാമോ? ആന്തരികയാഥാര്‍ത്ഥ്യം എന്ന ഒന്നുണ്ട്‌. അത്‌ ദ്ൃഷ്ടിഗോചരമായ 283 യാഥാര്‍ത്ഥ്യത്തില്‍ നിന്നും വൃത്ൃസ്തമാണ്‌. എഴുത്തുകാര്‍ പലപ്പോഴും ആന്ത രികയാഥാര്‍ത്ഥയങ്ങളാണ്‌ ആവിഷ്കരിക്കുന്നത്‌. അങ്ങനെയാണ്‌ കലയിലും സാഹിതൃത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌. പെയിന്റിംഗിനെക്കുറിച്ചുളള നമ്മുടെ സങ്കല്പങ്ങള്‍ ശിഥിലമാക്കിയ ഒന്നാണ്‌ ക്യൂബിസം. ക്യൂബിസ്റ്‌ ചിത്രങ്ങളില്‍ നമ്മൾ കാണുന്നത്‌ ആന്തരികയാഥാര്‍ത്ഥ്യമാണ്‌. 7. സാഹിതൃത്തില്‍ മയ്യഴിയും ദല്‍ഹിയും പശ്ചാത്തലമായി വരുന്നുണ്ടല്ലോ! അതില്‍ ഏത്‌ അനുഭവങ്ങളാണ്‌ കൂടുതല്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നത്‌? ഞാന്‍ ദല്‍ഹിയിലായിരുന്നപ്പോള്‍ എനിക്ക്‌ മയുഴി തീവ്വമായ ഒരു ഗ്യഹാ തുരത്വമായിരുന്നു. ഞാന്‍ ദല്‍ഹിസവിട്ട മയ്യഴിയില്‍ താമസമാക്കിയിട്ട ഒരു പതിറ്റാണ്ട്‌ കഴിഞ്ഞു. ഇപ്പോള്‍ എന്റെ തീവ്രമായ ഗൃഹാതുരത്വം ദല്‍ഹീയാ ണ്‌. ഒരു കാര്യം കൂടി പറയട്ടെ. ഗൃഹാതുരത്വത്തിന്‌ സര്‍ഗ്ഗാത്മകതയെ ഉത്തേ ജിപ്പിക്കുവാന്‍ കഴിയും. ടഃ, സ്വത്വ ്രകാശനോപാധിയാണ്‌ സാഹിത്യം എന്ന അഭിപ്രായത്തോട്‌ താങ്കള്‍ക്ക്‌ യോജിക്കുവാന്‍ സാധിക്കുമോ? അത്‌ ഏതെല്ലാം തലത്തിലാണ്‌ സ്വാധീനം ചെലുത്തുന്നത്‌ എന്നു പറയാമോ? എഴുത്ത്‌ എന്തിന്റെയെങ്കിലും ഉപാധിയാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ഒരാള്‍ ഡോകടറാകുന്നത്‌ രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്തുവാനാണ്‌. അത്‌ വ്യക്തമാണ്‌. എഴുത്തിന്‌ അങ്ങനെ വ്യക്തമായ ഒരു ദനതൃമില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എഴുത്ത്‌ സ്വയംഭൂവാണ്‌. അതിന്റെ വഴി കള്‍ അത്‌ സ്വയം തിരഞ്ഞെടുക്കുന്നതാണ്‌. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു 284 വഴങ്ങുന്നതല്ല എഴുത്ത്‌. സ്വന്തം എഴുത്തുകാരന്റെ ആജ്ഞയ്ക്കു മുമ്പില്‍ പോലും എഴുത്ത്‌ വഴങ്ങുകയില്ല. എഴുത്തുകാരനില്‍ നന്മയും നിതിബോധവു മുണ്ടെങ്കില്‍ ആരും പറയാതെതന്നെ എഴുത്തുകാരന്റെ രചനകളില്‍ അത്‌ പ്രതി ഫലിക്കും. മനുഷ്യന്റെ ഏറ്റവും സ്വത്ന്രമായ വ്യവഹാരമാണ്‌ സര്‍ഗ്ഗാത്മക്രപ വര്‍ത്തനം. 9. കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാ്രമേതാണ്‌? കാരണം...? ഓാഭട്ടോറിക്ഷക്കാരമന്‍്& ഭാര്യയിലെ രാധികയാണ്‌ ഇപ്പോള്‍ എനിക്കിഷ്ട പ്പെട്ട കഥാപാത്രം. മുമ്പ്‌ മാശ രാധ മാതം എന്ന കഥയിലെ രാധയായിരുന്നു ഏറെ വ്രിയപ്പെട്ട കഥാപാത്രം. ഒരു കഥാപാത്രത്തെയും സ്ഥിരമായി ഞാന്‍ ഇഷടപ്പെടുകയോ ഇഷടപ്പെടാതിരിക്കുകയോ ചെയ്യുന്നില്ല. എന്റെ ഏക്കാല ത്തെയും പ്രിയ കഥാപാത്രങ്ങള്‍ മയ്തഴിപ്ചഴയുടെ തിരങ്ങളിലാണുള്ളത്‌. ദാസനും പ്രനദികയും. 10. പുതിയ എഴുത്തുകാര്‍ക്ക്‌ ഒരു സന്ദേശം നല്‍കാമോ? ആരെയും അനുകരിക്കാതിതിക്കുക. അവനവനെ പോലും അനുകരിക്ക രുത്‌. വായനക്കാരനെ വിശ്വസിക്കുക. അവര്‍ പറയുന്നതായിരിക്കും ഏപ്പോഴും ശരി. 11. ആധുനികതയെ മറികടന്ന്‌ ഉത്തരാധുനികത ഡ്യാപിക്കുവാന്‍ തുടങ്ങിയിരി ക്കുന്നു. ഇനിയും സവിശേഷതയുള്ള ഏതെങ്കിലും കഥകള്‍ മനസ്തസിലുണ്ടോ? എന്റെ മനസ്സില്‍ നിന്ന കഥകള്‍ ഒഴിഞ്ഞ സമയമില്ല. ചില കഥകള്‍ 285 നോവലുകളായി വികസിക്കുന്നു. എഴുതപ്പെടാതെ പോകുന്ന കഥകളും ഒരു പാടുണ്ട്‌. വലിയ എഴുത്തുകാര്‍ക്കുപോലും മനസ്സിലുള്ളതിന്റെ കാല്‍ഭാഗം പോലും കടലായ്ത്റിലേയ്ക്കു പകര്‍ത്താന്‍ കഴിയാറില്ല. ഒരു എഴുത്തുകാരന്റെ മനസ്സ്‌ കഥകളുടെയും നോവലുകളുടെയും ശ്മശാനഭുവാണ്‌. എഴുത്തുകാരന്റെ കണ്ണടയുന്നതോടെ മനസ്സിലെ എണ്ണിയാല്‍ തിരാത്ത അപൂര്‍ണ്ണങ്ങളായ കഥ കളും മാഞ്ഞുപോകുന്നു. കൂടത്തില്‍ വളരെ സവിശേഷതകളുള്ള കഥകളും ഉണ്ടായിരിക്കും. എന്റെ മനസ്സിലുമുണ്ട്‌ അത്തരം കഥകള്‍. ചിലതൊക്കെ പുറത്തു വന്നേക്കാം. എപ്പോള്‍, ഏതു രുപത്തില്‍ എന്ന്‌ (പ്രവചിക്കാന്‍ കഴിയു കയില്ല. 2. കവിതയുടെയും നാടകത്തിന്റെയും മേഖലകളില്‍ സ്വത്വ്രകാശനോപാധി നാദ്ധ്യമല്ലാത്തതുകൊണ്ടാണോ താങ്കളുടെ കൃതികളില്‍ അവ ഉള്‍പ്പെടാഞ്ഞത്‌? ഒരു എഴുത്തുകാരന്‍ പല മേഖലകളിലും കൈവെക്കാന്‍ പാടില്ല എന്ന താണ്‌ എന്റെ അഭിരപായം. ഒരു നല്ല നോവലിസ്റ്റിന്‌ ഒരു നല്ല നാടകക്യത്തോ കവിയോ ആകണമെന്നില്ല. പണ്ടു പെയിന്റു ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരു ന്നു. അത്‌ എന്റെ മേഖലയല്ല എന്ന്‌ തിരിച്ചറിഞ്ഞതോടെ ഞാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു. ഇങ്ങനെയൊരു തിരിച്ചറിവു നമുക്കുണ്ടാകണം. ഏതെങ്കിലും ഒരു മേഖലയില്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ വളരെ ഫോക്കസ്ഡ്‌ ആയി ആ മേഖ ലയില്‍ തന്നെ ചുവടുറപ്പിക്കുന്നതാണ്‌ നല്ലത്‌. കവിയ്ക്കും നാടകകൃത്തിനും നോവലിസ്റ്റിനെപ്പോലെ തന്നെ സ്വത്വര്രകാശനം സാധ്യമാണ്‌ എന്നു കൂടി പറയട്ടെ. 286 3, സാറിനെ ഏറ്റവുമധികം സ്വാധീനിച്ചു എഴുത്തുകാരന്‍ ആരാണെന്നു വ്യക്തമാ ക്കാമോ? എപ്രകാരം? ഞാനും ചില വലിയ എഴുത്തുകാരുടെ സ്വാധീനവലയത്തില്‍ പെട്ടിരു ന്നു. ഒന്നല്ല, പല എഴുത്തുകാരുടെ എന്നു വേണം പറയാന്‍. ഓരോ ശ്രേഷ്ഠ കൃതികള്‍ വായിക്കുമ്പോഴും ആ കൃതികളെ അല്ലെങ്കില്‍ അവയുടെ രചേയിതാ ക്കളെ പോലെ ഏഴുതുവാന്‍ എനിക്ക്‌ തോന്നിയിടുണ്ട്‌. യുദ്ഥവ്ും സമാഗഥാനവ്ഥം വായിച്ചപ്പോള്‍, ടോശസ്റ്റോയിയെപ്പോലെ എഴുതാന്‍. കുറവും ശിക്ഷയും വായി പ്പോള്‍ ദസ്തയേവസ്കിയെപ്പോലെ എഴുതാന്‍. ഉറൂബിനെ വായിച്ചുപ്പോള്‍ അദ്ദേഹത്തെപ്പോലെ. ബഷീറിനെ വായിച്ചപ്പോള്‍, അദ്ദേഹത്തെപ്പോലെ. എം. ടി.യെ വായിച്ചപ്പോള്‍ അദ്ദേഹത്തെപ്പോലെയും. ഇതുപോലുള്ള സ്വാധീനം എഴുത്തിനെ മുന്നോട്ടു നയിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എഴുത്ത്‌ അവ സാനിക്കാത്ത ഒരു തുടര്‍ച്ചയാണ്‌. ചെറുതും വലുതുമായ എല്ലാ എഴുത്തു കാരും അതില്‍ കണ്ണിചേരുന്നു. ഞാനും അതിനാണ്‌ ശ്രമിക്കുന്നത്‌. അതിനേ യാണ്‌ നമ്മള്‍ സ്വാധീനം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. സ്വാധീനം നല്ലതാണ്‌, നല്ലതല്ലാത്തതാണ്‌, അനുകരണമാണ്‌. 14. കഥയുടെ പണിപ്പുരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതോ, ശരിയാകാതെ തളളിക്കളഞ്ഞതോ ആയ കഥകള്‍ ഏതെങ്കിലുമുണ്ടോ? എഴുതിയ കഥകളേക്കാള്‍ കൂടുതലുള്ളത്‌ എഴുതാത്ത കഥകളാണ്‌. ചില കഥകള്‍ ഞാന്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നതാണ്‌. ചില കഥകള്‍ സ്വയം ഇല്ലാതേയാകുന്നു. അങ്ങനെ ഇല്ലാതേയാകുന്ന കഥകള്‍ അവശേഷിപ്പിക്കുന്ന 287 ശുന്ദമയേ ഇടങ്ങളില്‍ നിന്നാണ്‌ പുതിയ കഥകള്‍ നാന്തെടുക്കുന്നത്‌. 15. സാറിന്റെ കുടുംബബന്ധങ്ങള്‍ കഥയുടെ ്രമേയസ്യഷ്ടിയില്‍ എന്തുമാ(തം സ്വാധിനം ചെലുത്തിയിട്ടുണ്ട്‌? ഏതെങ്കിലും സദ്ദര്‍ഭങ്ങള്‍ വൃക്തമാക്കാമോ? ഏന്റെ കഥകളുടെയും നോവലുകളുടെയും പ്രമേയങ്ങളില്‍ എന്റെ കുടും ബമില്ല. പക്ഷേ, ഞാനുണ്ട്‌. ഹരിദ്ധരില്‍ മണികള്‍ മുഴങ്ങുന്നു, മയൃഴിച്ചുഴയുടെ തീരങ്ങളില്‍, ദല്‍ഹി ഗാഥകളില്‍, ഗ്രവ്ഥസത്തില്‍ എല്ലായിടത്തും ഞാനുണ്ട്‌. 6. സാഹിത്യലോകത്തക്ക്‌ കടന്നു വരുന്ന പുതിയ എഴുത്തുകാരോട്‌ പറയു വാന്‍ ഒരു സന്ദേശം... അവരെ ഞാന്‍ അനൂൃഗഹിക്കുന്നു 288