മോയിൻകുട്ടി വൈദൃരമുടെ കൃതികള്‍: ഭാഷയും വ്യവഹാരവും കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിന്‌ സമര്‍ഷിച്ച പ്രബന്ധം ബാവ കെ. കോഴിക്കോട്‌ സര്‍വ്വകലാശാല മലയാള - കേരളപഠനവകുഷഹ്‌ 2015 ന്ധോ. എ. നുജ്മും ഭമോന്ധേണ്‍ ഇന്ത്യൻ ലാംഗ്വേജസ്‌ അലിഗവഃ മുസ്ലിം യുണിവേഴസl൭? അലിഗന്ധ്‌ - 202002 സാക്ധൃപ്ട്തം കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദ ത്തിനുവേണ്ടി സമര്‍പ്പിക്കുന്ന “മോയിന്‍കുട്ടിവൈദൃരുടെ കൃതികള്‍: ഭാഷയും വ്യവഹാരവും” എന്ന ഈ (്പബന്ധം ബാവ കെ. എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വ്വഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തു ന്നു. കാലിക്കറ്റ്‌ സര്‍വകലാശാല Coe 27.07.2015 ഡോ. എ. നുജും സതൃ്രസ്താവന കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദ ത്തിനുവേണ്ടി സമര്‍പ്പിക്കുന്ന “മോയിന്‍കുട്ടിവൈദ്യരുടെ കൃതികള്‍: ഭാഷയും വ്യവഹാരവും” എന്ന ഈ ഗവേഷണപ്രബന്ധം, ഇതിനുമുമ്പ്‌ ഏതെങ്കിലും ബിരുദത്തിനോ, ഫെലോഷിപ്പിനോ പരീക്ഷയ്ക്കോ മറ്റേതെങ്കിലും അംഗീകാര ത്തിനോ വേണ്ടി എഴുതപ്പെട്ടതല്ലെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതര്രഗന്ഥങ്ങളില്‍ നിന്നോ മറ്റു ലേഖനങ്ങളില്‍ നിന്നോ ആവശ്യമായ സുചനകളല്ലാതെ, ആശയങ്ങളോ വാക്യങ്ങളോ പകര്‍ത്തിയിട്ടില്ലെന്നും അറി യിച്ചുകൊളഭൂന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാല tw 27.07.2015 ബാവ കെ. കൃതജ്ഞത “മോയിന്‍കുട്ടിവൈദൃരുടെ കൃതികള്‍: ഭാഷയും വ്യവഹാരവും” എന്ന ഈ ഗവേഷണ (പ്രബന്ധം പൂര്‍ത്തീകരിക്കാനായത്‌ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും നല്‍കിയ പിന്തുണയും പ്രോത്സാഹനവും കൊണ്ടുമാര്തമാണ്‌. ഗവേഷണമാര്‍ഗനിര്‍ദ്ദേശകന്‍ എന്നതിലുപരി, അടുത്ത സാഹൃദബന്ധം പുലര്‍ത്തുകയും, അന്വേഷണത്തിന്റെ ഘട്ടങ്ങളിലെല്ലാം ചിന്തയ്ക്കു തെളിച്ചം നല്‍കുകയും ചെയ്ത ഡോ. എ. നുജൂമിനോടുള്ള കടപ്പാട്‌ വാക്കുകള്‍ക്കതീത മാണ്‌. സര്‍വകലാശാലയിലെ മലയാള-കേരളപഠനവകുപ്പുമേധാവി ഡോ.എല്‍. തോമസ്‌കുട്ടി, ഡോ.അനില്‍വള്ളത്തോള്‍, ഡോ.ഉമര്‍തറമേല്‍, ഡോ.കെ.എം. അനില്‍, ഡോ.പി.സോമനാഥന്‍ തുടങ്ങിയവരും അധ്യാപകേതരജീവനക്കാരും നല്‍കിയ പിന്തുണ വിലയേറിയതാണ്‌. അറബിമലയാളപഠനരംഗത്ത്‌ സംഭാവന കളര്‍പ്പിച്ച ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, വി.എം.കുട്ടി, ഡോ. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, അബൂബക്കര്‍ കിഴിശ്ശേരി എന്നിവരുടെ സഹകരണവും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. മലയാളം ഡിപ്പാര്‍ട്ടമെറു ലൈബ്രറി, സര്‍വകലാ ശാല സി.എച്ച്‌. ചെയര്‍ ലൈബ്രറി, കൊണ്ടോട്ടി വൈദ്യര്‍സ്മാരകം എന്നിവിട ങ്ങളിലെ ജീവനക്കാര്‍, വൈദ്യര്‍കുട്ുംബത്തിലെ അംഗങ്ങളായ ഡോ. ഒ.പി. കുട്യാപ്പു, മുസ്തഫ മുണ്ടപ്പലം, സുഹൃത്തുക്കളായ ഡോ. അസീസ്‌ തരുവണ, ഡോ.വി.ഹികമത്തുല്ല, മുസ്തഫല്‍ഫൈസി നീലഗിരി, അഡ്വ. ഫാറൂഖ്‌ ഇ. മൃഹമ്മദ്‌, റജീനബക്കര്‍, ഗിരീഷ്‌ പി.ജി. തുടങ്ങിയവരുടെ പിന്തുണയും സ്മര ണീയമാണ്‌. എല്ലാവരോടുമുള്ള കടപ്പാട്‌ ഇവിടെ രേഖപ്പെടുത്തുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാല 27.07.2015 ബാവ കെ. Qളടക്കം ആമുഖം 1 പഠനത്തിന്റെ ലക്ഷ്യം 3 പഠനത്തിന്റെ ്പസക്തി 3 പഠനരീതി 4 പൂര്‍വുൃപഠനങ്ങള്‍ 4 ്രബന്ധഘടന 6 ഭാഗം ഒന്ന്‌ : അറബിമലയാളസാഹിതൃയവും മോയിന്‍കുട്ടി വൈദൃരും 8 അധ്യായം : 1 അറബിമലയാളം : സാമൂഹിക-രാഷ്ട്രീയപശ്ചാത്തലം 9 ഗ്രാചീനകേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ 9 കേരളവും അറേബ്യന്‍നാടുകളും 11 അറബിഭാഷയും സാംസ്കാരികവിനിമയവും 13 അറബിയും, മധ്ൃയകാലകേരളവും 14 ഇസ്‌ലാമിന്റെ ആവിര്‍ഭാവം കേരളത്തില്‍ 16 ഖലാസിമാരുടെ സാന്നിദ്ധ്യം 17 മാപ്പിളശബ്ദത്തിന്റെ നിഷ്പത്തി 18 അറബിമലയാളം, ഉത്പത്തിയും വികാസവും 19 അറബിമലയാളം 19 അറബിത്തമിഴും ബംഗാളിയും 19 അറബിമലയാഭളത്തിന്റെ ആവിര്‍ഭാവം 21 പഴക്കം 23 സ്വതന്ത്രഭാഷാവാദം 25 പദങ്ങള്‍ 25 വ്യാകരണതലം 26 മലയാളത്തിന്റെ ലിപ്യന്തരണം 26 അറബിമലയാളത്തിലെ കാവ്യഭാഷയും, അനമ്്ൃഭാഷാപദങ്ങളും 28 അറബിമലയാഭത്തിന്റെ വര്‍ത്തമാനം 31 അധ്യായം : 2 അറബിമലയാള സാഹിത്യം : ആഖ്യാനവൈവിധ്യങ്ങള്‍ 36 മുഹ്യിദ്ദിന്‍മാലയും, ആദ്യകാലരചനകളും 36 മാലപ്പാട്ടുകള്‍ : സ്വഭാവവും, സവിശേഷതകളും 38 മാലകളുടെ ഘടന 39 ഖാസി മുഹമ്മദും മുഹ്യിദ്ദീന്‍ മാലയും 40 രചനാപശ്ചാത്തലം 41 ഭക്തി്രസ്ഥാനത്തിന്റെ സ്വാധീനം 42 ഭാഷാപരമായ സവിശേഷതകള്‍ 43 മാലപ്പാട്ടുകള്‍ മുഹ്യിദ്ദീന്‍ മാലയ്ക്കു ശേഷം 45 വലിയ നസീഹത്തുമാല: രണ്ടാമത്തെ സാഹിതൃകൃതി 46 കുഞ്ഞായിന്‍മുസ്ല്യാരുടെ കൃതികള്‍ : കപ്പപ്പാട്ടു, നുല്‍മദ്ഹും 48 നുല്‍മാല 51 അചുടിയുടെ ആരംഭം 52 വിവിധതരം ആഖ്യാനങ്ങള്‍ 53 ചരിശ്രകൃതികള്‍ : ഗദൃത്തിലും പദ്യത്തിലും 53 ഖിസ്ുപ്പാട്ടുകള്‍ 55 ആധ്യാത്മികൃഗ്രന്ഥങ്ങള്‍ 57 ഖുര്‍ആന്‍പരിഭാഷകള്‍ 57 ബൈബിളും ക്രിസ്തുചരിതവും 58 കര്‍മ്മശാസ്ത്രവും അനുബന്ധങ്ങളും 58 വൈദൃശാസ്ത്ര്രന്ഥങ്ങള്‍ 60 സര്‍ഗാത്മകരചനകള്‍ 61 നോവലുകളും കഥകളും 61 സഞ്ചാരഗിതങ്ങള്‍ 62 വിലാപകാവ്യങ്ങള്‍ 62 കല്ല്യാണപ്പാട്ടുകള്‍ 63 കെസ്സുപാട്ടുകളും, കത്തുപാട്ടുകളും 63 അധ്യായം : 3 മോയിന്‍കുട്ടി വൈദ്യര്‍ : ജീവിതവും എഴുത്തും 69 ജീവിതകാലം 70 വീടും കുടുംബവും 72 ബാല്യവും വിദ്യാഭ്യാസവും 73 ആയുര്‍വേദചികിത്സാരംഗത്ത്‌ 76 രോഗവും, മരണവും 77 കവിയുടെ പിന്‍ഗാമികള്‍ 78 പേര്‍ഷ്യന്‍സ്വാധീനത്തിന്റെ വേരുകള്‍ 79 തങ്ങള്‍കുടുംബവും പേര്‍ഷ്യന്‍പാരമ്പര്യവും 80 പേര്‍ഷ്യന്‍ബന്ധത്തിന്റെ മറ്റുകൈവഴികള്‍ 82 പേര്‍ഷ്യന്‍പ്രമേയങ്ങളും വൈദ്യരും 83 സാമൂഹിക-രാഷ്്രീയപരിസരം 83 ആദ്ൃകാലരചനകളും ലഘുകാവ്യങ്ങളും 84 നഷ്ടപ്പെട്ുടചനകള്‍ 85 കത്തുപാട്ടുകള്‍ 85 ഒട്ടകത്തിന്റെയും മാനിന്റെയും കഥ 89 ബാലസാഹിതൃശാഖയുടെ തുടക്കം 90 ഒപ്പുനപ്പാട്ടുകള്‍ 91 മുലപ്പുരാണം 91 കിളത്തിമാല 92 ബെത്തിലപ്പാട്ട 93 പടപ്പാട്ടുകളുടെ ആദ്യമാതൃകകള്‍ 94 സലാസില്‍ 94 എലിപ്പട 96 സ്തുതികീര്‍ത്തനങ്ങള്‍ 98 കറാമത്ത്മാല 98 ശഗൈഖ്മുഹ്യിദ്ദീന്‍ കീര്‍ത്തനം 98 ലഘുകവനങ്ങള്‍ 99 കൊട്ടാരംനര്‍ത്തകിയോട്‌ 99 തീവണ്ടിച്ചിന്ദ്‌ 101 വണ്ടും പൂവും 103 ദീര്‍ഘകാവ്യങ്ങള്‍ 103 സലീഖത്ത്‌ പടപ്പാട്ട 103 ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ 105 ബദ്റുല്‍മുനീര്‍- മൂലകൃതി 107 ബദര്‍ ഖിസ്റപാട്ട 108 ഉഹദ്പടപ്പാട്ട 111 മലപ്പുറംപടപട്ട 112 ഹിജ്റ 114 ഭാഗം OME: വൈദൃര്‍ക്കൃതികളിലെ ആഖ്യാനതന്ത്രം 118 അധ്യായം : 4 ആഖ്യാനഭാഷ : വ്യാകരണസവിശേഷതകള്‍ 119 വിഭക്തിപ്രത്യയങ്ങള്‍ 119 നിർദ്ദേശിക 120 ്രതിഗ്രാഹിക 120 സംയോജിക 122 ഉദ്ദേശിക 123 ്രയോജിക 125 സംബന്ധിക 126 ആധാരിക 127 സംബോധന 130 അറബിവിഭക്തിരുപങ്ങളുടെ ്രയോഗം 131 സമുച്ചയനിപാതങ്ങള്‍ 133 സമസ്തപദങ്ങള്‍ 134 ഭാഷാപരിണാമത്തിന്റെ ആറുനയങ്ങള്‍ 136 അനുനാസികാതിപ്രസരം 136 താലവ്യാദേശം 139 സ്വരസംവരണം 139 പുരുഷഭേദനിരാസം 140 ഖിലോപസംഗ്രഹം 142 സര്‍വ്വനാമങ്ങള്‍ 142 ബന്ധവാചീശബ്ദങ്ങള്‍ 143 സംഖ്യാശബ്ദങ്ങള്‍ 144 അബ്ജദും, അക്കക്കെട്ുും 145 വ്ൃത്ൃയസ്തഭാഷകളിലെ സംഖ്യാശബ്ദങ്ങള്‍ 148 ലിംഗവചന്രത്യയങ്ങള്‍ 150 സലിംഗബഹുവചനം 154 പൂജകബഹുവചനം 154 ഇരട്ടബഹുവചനരുപങ്ങള്‍ 154 നിഷേധക്രിയ 155 സമാനാര്‍ത്ഥരപത്യയങ്ങളും പ്രയോഗങ്ങളും 156 സദൃശസൃഷ്ടിയും അപൂര്‍വ്രയോഗങ്ങളും 159 വൈദ്യര്‍ക്തൃതികളും ്രാവിഡകാവ്ൃപാരമ്പര്യവും 161 ചെയ്യുള്‍വികാരങ്ങള്‍ 163 പദസംസ്കരണരീതികള്‍ 164 വലിത്തല്‍ 164 നീട്ടല്‍ 166 കുറുക്കല്‍ 167 വിരിത്തല്‍ 168 തൊകുത്തല്‍ 169 തമിഴ്സ്വാധീനം പദങ്ങളിലും, പാദങ്ങളിലും 170 സ്വനിമതലം 171 അധ്യായം :5 കാവൃഭാഷ : സന്ദരൃദര്‍ശനം 181 അലങ്കാരം 181 ശബ്ദാലങ്കാരങ്ങള്‍ 181 താളവും സന്ദര്യവും 183 ്രാസനിബന്ധനകള്‍ 183 മൊഴി 184 കമ്പി 185 കഴുത്ത്‌ 186 വാലുമ്മല്‍ കമ്പി 187 വാല്‍ക്കമ്പി 187 ചിറ്റെഴുത്ത്‌ 188 ദ്വിതിയാക്ഷര്രാസം 189 യമകം 190 ആദിപ്രാസം 191 അര്‍ത്ഥാലങ്കാരങ്ങള്‍ 193 കല്പനകളിലെ ഭചിത്യം 196 ഉപമാനങ്ങളിലെ സമാനതകള്‍ 199 സാമ്യോക്തി അലങ്കാരങ്ങള്‍ 199 അപ്രസ്തുത്രപശംസ 201 വാസ്തവോക്തി അലങ്കാരങ്ങള്‍ 202 അര്‍ത്ഥാന്തരന്യാസം 204 ഉദാത്തം 205 വര്‍ണനാപാടവം 206 യുദ്ധവര്‍ണനകള്‍ 208 രസാവിഷ്കാരം 214 ശ്യുംഗാരം 214 ഭക്തി 216 വീരം 217 ശോകം 219 ഹാസ്യം 221 കേരളീയത 222 ആയുധങ്ങളും വാദ്യോപകരണങ്ങളും 226 അറേബ്യന്‍കാവ്യബിംബങ്ങള്‍ 228 ഇശല്‍വൈവിധ്യം 229 വൈദ്യര്‍ക്കൃതികളിലെ ഇശലുകള്‍ 230 സഖുംപടപ്പാട്ടില്‍ നിന്ന്‌ സ്വീകരിച്ചവ 231 നുല്‍മദ്ഹും മറ്റു ്രാചീനകൃതികളും 232 സ്വന്തരചനകളെ ഇശല്‍സംജ്ഞകളാക്കല്‍ 233 ഇശല്‍സ്വീകരണത്തിലെ പരിഷ്കാരങ്ങള്‍ 234 ഇശലുകളും പരമ്പരാഗതവൃത്തങ്ങളും 235 അറബിവൃത്തങ്ങളോട്‌ സാമൃമുളള ഇശലുകള്‍ 235 ഭാഷാവൃത്തങ്ങളോടും നാടന്‍പാട്ടുകളോടും സാമൃമുളളവ 236 ഭാഗം മൂന്ന്‌ : വ്യവഹാരത്തിന്റെ ഭിന്നതലങ്ങള്‍ 242 വൈദ്ൃര്‍ക്തൃതികളുടെ വ്യവഹാരതലം - ്രവേശകം 243 അധ്യായം : 6 രാഷ്്രീയദര്‍ശനം : സ്വാതന്ത്രൃത്തിന്റെ അഭിലാഷം 245 യുദ്ധകാവ്യങ്ങള്‍ - പ്രാചീന മദ്ധ്ൃകാലസാഹിതൃത്തില്‍ 246 അറബിമലയാളത്തിലെ യുദ്ധകാവ്യങ്ങള്‍ 247 പടപ്പാട്ടുകള്‍ പിറന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം 247 പടപ്പാട്ടുകളും, ബിട്ടീഷ്‌ മലബാറിലെ സാമുഹിക രാഷ്ര്ടീയ ചുറ്റുപാടുകളും 248 ജന്മിമാരുടെ ചുഷണങ്ങള്‍ 249 ടിപ്പുവിന്റെ പരിഷ്കാരങ്ങളും ഗ്പത്യാഘാതങ്ങളും 252 കലാപങ്ങളുടെ സാമുദായികമാനം 254 ഇന്ത്യൻ അറബിസാഹിതൃത്തിലെ സമരകാവ്യങ്ങളും ഗദ്ൃയകൃതികളും 256 തഹ്രിള് 257 തുഹ്ഫത്തുല്‍ മുജാഹിദീന്‍ 258 ഫതഹുല്‍ മുബീന്‍ 259 അല്‍ഖസിദത്തുല്‍ ജിഹാദിയ്യ 262 ഖുത്തുബാത്തുല്‍ ജിഹാദിയു 262 അസ്സൈഫുല്‍ ബത്താര്‍ 263 ഉദുത്തുല്‍ ഉമറാത്ങ്‌ 264 വെളിയങ്കോട്‌ ഉമര്‍ഖാസിയുടെ രചനകള്‍ 265 അധിനിവേശ വിരുദ്ധരചനകളുടെ സ്വാധീനം. 266 പടപ്പാട്ടുകള്‍ അറബിത്തമിഴില്‍ 267 പടപ്പാട്ടുകള്‍ അറബിമലയാളത്തില്‍ 268 പടപ്പുാട്ടുകളുടെ സ്വഭാവം 269 വിദേശ പശ്ചാത്തലത്തിലുള്ള രചനകള്‍ 269 കല്‍പ്പിത കാവ്യങ്ങള്‍ 270 കേരള ചരിത്രകാവ്യങ്ങള്‍ 270 പടപ്പാട്ടുകളുടെ സ്വാധീനം 271 പടപ്പാട്ടുകളുടെ ചരിത്രധര്‍മ്മം 272 പടപ്പാട്ടുകളുടെ സാമുഹികധര്‍മ്മം 273 പടപ്പാട്ടുകളും പാടിപ്പുറയലും 274 പടപ്പുട്ടും, ഖിസ്ദപ്പാട്ടും 275 മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍ 276 പടപ്പാട്ടുസാഹിത്യം വൈദ്യര്‍ക്കു മുമ്പ്‌ 277 പ്രമേയങ്ങളിലെ വൈവിധ്യം 277 മോയിന്‍കുട്ടി വൈദ്യരും പാടിപ്പറയലും 278 വൈദ്യര്‍കൃതികള്‍ പാടിപ്പുറയല്‍ രംഗത്ത്‌ 280 അധ്യായം :7 കവിവ്യൃവഹാരം : മൂല്യങ്ങളുടെ പുനര്‍വിചാരം 284 സ്ത്രീ: സ്വത്വവും ആവിഷ്‌ക്കാരവും 284 ഭിന്നസ്വഭാവമുള്ള കഥാപാത്രങ്ങള്‍ 284 സാധാരണ സ്ത്രീകള്‍ 284 ചരിശ്രത്തിലെ മാതൃകാവനിതകള്‍ 286 പടക്കളത്തിലെ പെൺവീര്യം 287 ഹുസ്നുല്‍ ജമാല്‍ 288 കാല്‍പനിക ്രവണതകള്‍ 291 കാല്‍പനികത മലയാളത്തില്‍ 292 കാല്‍പനികതയും മോയിന്‍കുട്ടി വൈദ്യരും 293 സാഹസികതയും സ്വാതന്ത്രയയവാഞ്ഛയും 294 ഭാവനയും ആദര്‍ശപരതയും 295 കാല്‍പനികതയുടെ പേര്‍ഷ്യന്‍സ്വാധീനം 296 ദ്രാവിഡസന്ദരൃശാസ്ര്തവും വൈദ്യര്‍ കൃതികളും 297 ്രാവിഡസന്ദരൃയശാസ്ര്തം 298 ്വമേയത്തിലെ ദ്രാവിഡസ്വാധീിനം 299 ഗ്രസന്ഥലക്ഷണ പരാമര്‍ശങ്ങള്‍ 300 കൊഭളോണിയല്‍ വിരുദ്ധ ആധുനികതയുടെ പാഠങ്ങള്‍ 300 അധ്യായം : 8 വൈദ്യരുടെ എഴുത്ത്‌ : സ്വാധീനത്തിന്റെ രൂപഭേദങ്ങള്‍ 304 സ്വാധീനം സമകാലികരില്‍ 304 വൈദ്യര്‍ പദകോശം 306 കൃതികളുടെ പ്രചാരം 307 സാഹിത്യപരിഷത്ത്‌ സമ്മേളനം 308 കൃതികള്‍ മലയാളലിപിയില്‍ 308 സമ്പൂര്‍ണകൃതികള്‍ 309 വ്യവഹാരത്തിന്റെ നുതനമണ്ഡലങ്ങള്‍ 310 ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 310 ഹുസ്നുല്‍ ജമാല്‍ - പി.ടി. അബ്ദുറഹിമാന്‍ 311 ഹുസ്നുല്‍ ജമാല്‍-എം.എന്‍. കാരശ്ശേരി 311 ഹുസ്നുല്‍ ജമാല്‍- ഡി. വിനയചന്ദ്രൻ 311 നോവലും നാടകവും 312 ഗദൃപുനരാഖ്യാനങ്ങള്‍ 312 ഹുസ്നുല്‍ ജമാല്‍ അന്യഭാഷകളില്‍ 313 ബദര്‍ പടപട്ട 314 മലപ്പുറം പടപ്പുട്ട 315 വൈദ്യര്‍ കൃതികള്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ 316 വൈദ്യര്‍ റേഡിയോനാടകം 317 ചലച്ചിശ്രഗാനങ്ങള്‍ 317 റിയാലിറ്റി ഷോ 319 വൈദ്യര്‍ക്കൃതികളും മത്സരവേദികളും 320 പുതുതലമുറയുടെ രംഗ്രപവേശം 320 സ്വാധീനം വിവിധ കലാരൂപങ്ങളില്‍ 321 കോല്‍ക്കളി 321 പരിചമുട്ടുകളി 323 ചീനിമുട്ട്‌ 324 അറബന മൂട്ട്‌ 324 ചവിട്ടുകളി 326 ചരടു കുത്തിക്കളി 326 ഒപ്പനയും വട്ടപ്പാട്ടും 327 വൈദ്യരുടെ സംഭാവനയും സ്വാധീനവും 329 കഥാ്രസംഗം 329 കഥാ്രസംഗത്തിന്റെ സ്വാധീനവും വൈദ്യര്‍ കൃതികളും 330 ഉപസംഹാരം- നിഗമനങ്ങള്‍ 333 ഗ്രന്ഥസൂചി 346 ചുരുക്കെഴുത്ത്‌ സൂചിക അ. - അറബി അ.ക. - അജ്ഞാതകര്‍ത്ത്യകം ഇ. - ഇശല്‍ ഉ. - ഉര്‍ദു ഉ.പ. - ഉഹദ്‌ പടപ്പാടു ഇം. - ഇംഗ്ലീഷ്‌ ag). al. - എലിപ്പട 3.00.8 - ഒട്ടകത്തിന്റെയും മാനിന്റെയും കഥ ക. - കന്നഡ കേ.പാ. - കേരളപാണിനീയം ക്രി.വ. - ക്രിസ്തുവര്‍ഷം ത. - തമിഴ്‌ al}. - പുറം പേ. - പേര്‍ഷ്യന്‍ ബ.മൂ. - ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ ബ.ഖി. - ബദര്‍ ഖിസ്റപ്പാടു ബെ.പ. - ബെത്തിലപ്പാട്ട മ, - മലയാളം മ,പ്‌. - മലപ്പുറം പട മുല. - മൂലപ്പുരാണം സ.പ. - സലീഖത്ത്‌ പടപ്പാടു സലാ. - സലാസീല്‍ സം. - സംസ്കൃതം ഹി. - ഹിജ്റ Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. ആമുഖം എഴുത്തുകാരന്റെ സര്‍ഗാത്മകജീവിതവും അതു സമൂഹത്തില്‍ ചെലു ത്തുന്ന സ്വാധീനവും സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക്‌ സാഹിതൃത്തിലെന്ന പോലെ സാമൂഹികവികാസചരിത്രത്തിലും ്രാധാനൃമുണ്ട്‌. ഒരു ്രതൃയേക ചരി ശ്രസന്ദര്‍ഭത്തില്‍ നിന്ന്‌ എഴുത്തുകാരന്‍ നടത്തുന്ന രചനകള്‍ക്ക്‌, തലമുറക ളോട്‌ സംവദിക്കാന്‍ കഴിയുമ്പോഴാണ്‌ അവ കാലാതിവര്‍ത്തിയായിത്തീരുന്ന ത്‌. താന്‍ നേരിടുന്ന ജീവിതസമസ്്ൃകള്‍ക്ക്‌ അയാള്‍ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ദേശത്തിന്റെയും കാലത്തിന്റെയും പൊതുസമസ്യകളോട്‌ സംവദിക്കാന്‍ പര്യാ പ്തമാവുമ്പോള്‍ അവയ്ക്ക്‌ സാമൂഹികമായ മാനം കൈവരുന്നു. ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച മോയിന്‍കുട്ടി വൈദ്യരെ (1852-1892) സംബന്ധിച്ച പഠനങ്ങള്‍ പ്രസക്തമാകുന്നത്‌ ഈ പശ്ചാത്തലത്തി ലാണ്‌. ഭാഷാസാഹിതൃത്തിലും സാമൂഹിക-സാംസ്കാരികമണ്ഡലങ്ങളിലും വൈദൃരുടെ രചനകള്‍ നടത്തിയ ഇടപെടലുകളുടെ സ്വഭാവവും സ്വാധീനവും വേണ്ട്രത പഠനവിധേയമായിട്ടില്ല എന്ന കണ്ടെത്തലിന്റെ ഭാഗമായാണ്‌ ഈ പ്രബന്ധം തയ്യാറാക്കുന്നത്‌. വൈദ്യരുടെ രചനകളെ മാപ്പിളപ്പാട്ടുകള്‍ മാര്തമായി ന്യുനീകരിക്കാനും, മാപ്പിളപ്പാട്ടുകളെന്നാല്‍ നാടന്‍പാട്ടുകളുടെ ഒരു വിഭാഗമാണെന്നു സാമാന്യവത്‌ ക്കരിക്കാനുമാണ്‌ സാഹിതൃചരി്രകാരന്മാര്‍ പൊതുവെ ശ്രമിച്ചിട്ടുളളത്‌. അക്കാ രണത്താല്‍ മുഖ്യധാരാസാഹിതൃത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ അവ പരിഗണി ക്കേണ്ടതില്ലെന്ന ധാരണയും നിലനില്‍ക്കുന്നുണ്ട. അറബിമലയാളത്തില്‍ രചി ക്കപ്പെട്ട കൃതികളെ ഭാഷാസാഹിതൃചരി്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കാഴ്ചപ്പാടില്‍ അവയെ പൂര്‍ണമായും അവഗണിച്ചവരേയും കാണാം. മാപ്പിളപ്പാട്ടുകളെ നാടോടിപ്പാട്ടുകളുടെ വിഭാഗത്തിലേക്ക്‌ ആദ്യം മാറ്റി വച്ചത്‌ മഹാകവി ഉള്ളൂരാണ്‌. ഉള്ളൂരിന്റെ ബൃഹത്തായ “കേരളസാഹിതൃചരി ശ്ര'ത്തിന്റെ ഒന്നാംഭാഗത്തില്‍ നാടോടിപ്പാട്ടുകളെ വിലയിരുത്തുമ്പോള്‍ മാപ്പിള പാട്ടുകളും പരാമര്‍ശിക്കപ്പെടുന്നു. ഒരു ഖണ്ഡികയില്‍ തീരുന്ന ഈ വിവരണ ത്തില്‍ മോയിന്‍കുട്ടി വൈദൃരുടെ പേരുപോലും കടന്നുവരുന്നില്ല. എങ്കിലും ഏതു കൃതിയിലേതാണെന്നു സൂചിപ്പിക്കാതെ വൈദ്യരുടെ ബദര്‍ഖിസ്തയില്‍ നിന്നുള്ള എട്ടുവരി മാതൃകയായി നല്‍കിയിട്ടുണ്ട്‌. കെ.എം. ജോര്‍ജ്ജ്‌ എഡിറ്റു ചെയ്ത “സാഹിതൃചരിശ്രം (പസ്ഥാനങ്ങളി ലൂടെ എന്ന ഗ്രന്ഥത്തിലും ഈ കാവൃശാഖയെ പരിഗണിക്കുന്നത്‌ നാടന്‍പാട്ു 1 കളുടെ ഗണത്തില്‍ തന്നെ. ഈ സമാഹാരത്തിലെ ‘ശുദ്ധമലയാള ശാഖ്‌ എന്ന ശീര്‍ഷകത്തിലുള്ള ജി. ശങ്കരപ്പിള്ളയുടെ പ്രബന്ധത്തില്‍ ‘വടക്കന്‍പാട്ടുകളുടെ അത്ര വലിയ ആസ്വാദകമണ്ഡലത്തെ സൃഷ്ടിച്ചില്ലെങ്കിലും മനോഹരവും വീര ശ്യംഗാരാദിരസ്രപധാനവുമായ ഗാനങ്ങളാണ്‌ മാപ്പിളപ്പാട്ടുകള്‍' എന്ന്‌ നിരീക്ഷി ക്കുന്നുണ്ട്‌. അപ്പോഴും, വൈദ്യരുടെയോ ഈ രംഗത്തെ മറ്റു കവികളുടെയോ പേരോ, സംഭാവനയോ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒരു പുറത്തിലൊതുങ്ങുന്ന ഈ കുറിപ്പിലുമില്ല. എന്‍. കൃഷ്ണപിള്ളയുടെ “കൈരളിയുടെ കഥ'യില്‍ വിവി ധതരം നാടന്‍പാട്ടുകളുടെ പേരു പരാമര്‍ശിക്കുമ്പോള്‍ സാന്ദര്‍ഭികമായി സൂചി പ്പിക്കുന്ന “മാപ്പിളപ്പാട്ട്‌ എന്ന പദത്തില്‍ അവസാനിക്കുന്ന പരാമര്‍ശമേയുള്ളു. അറബിമലയാളകാവൃശാഖയ്ക്കും, മോയിന്‍കുട്ടി വൈദൃര്‍ക്കും സാമാ ന്ൃപരിഗണന നല്‍കിയ രണ്ടുപേര്‍ എം. ലീലാവതിയും, എരുമേലി പരമേശ്വ രന്‍പിളളയുമാണ്‌. “മലയാളകവിതാസാഹിതൃചരി്v്‌ ത്തില്‍ അറബിമലയാള കൃതികള്‍ എന്ന ശീര്‍ഷകത്തില്‍ രണ്ടുപുറങ്ങളിലായി ഇവയുടെ സ്വഭാവവും ഏതാനും ഗ്രന്ഥകര്‍ത്താക്കളെ സംബന്ധിച്ച വിവരങ്ങളും എം. ലീലാവതി നല്‍ കുന്നുണ്ട. ഇവിടെയും വൈദ്യരെപ്പറ്റിയുള്ള പരാമര്‍ശം രണ്ടുവാകൃത്തിലൊതു ങ്ങുന്നു. എരുമേലി പരമേശ്വരന്‍പിളളയുടെ “മലയാളസാഹിതൃം കാലഘട്ുടങ്ങളി ലൂടെ എന്ന കൃതിയുടെ പരിഷ്കരിച്ചപതിപ്പില്‍(201%) ആദ്യപതിപ്പുകളില്‍ നിന്നു വൃതൃസ്തമായി അഞ്ചുപുറത്തില്‍ മാപ്പിളപ്പാട്ടുകളുടെ ചരിക്രവും സവി ശേഷതകളും വിവരിക്കുന്നു. ഇതില്‍ മൂന്നിലൊരുഭാഗം മോയിന്‍കുട്ടി വൈദ്യ രേയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്താന്‍ ഗപയോജനപ്പെടു ത്തിയിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ചരി്രഗവേഷകനായ എഫ്‌. ഫോസറ്റ്‌ (F. Fawcett) 1899-ല്‍ മോയിന്‍കുട്ടി വൈദ്യരെക്കുറിച്ചു രചിച്ച ്രബന്ധത്തില്‍ വൈദൃര്‍ക്കും അദ്ദേഹ ത്തിന്റെ രചനകള്‍ക്കും നല്‍കുന്ന പ്രാധാനൃയംപോലും അതിനുശേഷം അര നൂറ്റാണ്ടുകഴിഞ്ഞു രചിച്ച ഉള്ളൂരിന്റെയോ, പില്‍ക്കാലഭാഷാചരി്രകാരന്മാരു ടെയോ കൃതികളില്‍ നല്‍കിക്കാണുന്നില്ല. അറബിമലയാളകൃതികളെ നാടോടി പ്പാട്ടുകളായി മാത്രം പരിഗണിച്ചതുകൊണ്ടാണ്‌ ഇതു സംഭവിക്കുന്നത്‌. നാടോടിപ്പുട്ടിന്റെ സ്വഭാവമുളള ചില രചനകള്‍ ഈ രംഗത്തു കാണാമെ ങ്കിലും ഭൂരിപക്ഷം രചനകളും ആ ഗണത്തില്‍ വരുന്നതല്ല. കാവ്യങ്ങള്‍ മാരത മല്ല, അനേകം ഗദ്ൃകൃതികളും ഈ മേഖലയിലുണ്ട്‌. പലതിന്റെയും കാലം, 2 കര്‍ത്താവ്‌ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൃതിയില്‍ത്തന്നെ ലഭ്യമാണ്‌. അറബിമലയാളം എന്ന ലിപി സ്രമ്പദായമുപയോഗിച്ച്‌ രേഖപ്പെടുത്തപ്പെട്ട അവ യ്ക്ക്‌ നാടോടിസാഹിതൃത്തിന്റെയല്ല; നാഗരികസാഹിതൃത്തിന്റെ ്രതയേകതക ഭോടാണടുപ്പം. പൂര്‍ണമായും വാമൊഴിയിലൂടെ (പചരിച്ചുപോന്നവയും, അ ജ്ഞാതകര്‍ത്ത്യകങ്ങളുമായ ഏതാനും രചനകളെ മുന്‍നിര്‍ത്തി, അവ നാടോടി സാഹിത്ൃയമെന്നു തെറ്റിദ്ധരിച്ചതിനാലാണ്‌ സാഹിതൃചരിത്രരഗന്ഥങ്ങളില്‍ മേല്‍ സൂചിപ്പിച്ചതു (പകാരമുള്ള പിഴവുകള്‍ കടന്നുകൂടാനിടയായത്‌. ഈ വിഭാഗത്തിലെ രചനകളെ ഭാഷയിലെ സാഹിതൃകൃതികളില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തിയിരുന്ന ഘടകങ്ങളില്‍ ്രധാനം, അവ രേഖപ്പെടു ത്തിയത്‌ മലയാളത്തില്‍നിന്നും വൃതൃസ്തമായ ഒരു ലിപിയിലാണ്‌ എന്നതത്രേ. കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലാണ്‌ ്രധാനമായും അത്‌ ഗ്രചാര ത്തിലിരുന്നത്‌. മലയാളലിപിക്ക്‌ സാര്‍വത്രികമായ പ്രചാരം സിദ്ധിക്കുന്നതിനു മുമ്പു, അതിലെ ശബ്ദങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ അറബിലിപി പരി ഷ്കരിച്ച്‌ രൂപപ്പെടുത്തിയ ലിപിസങ്കേതമാണത്‌. പില്‍ക്കാലത്ത്‌ സാഹിതൃത്തി ന്റെ വിവിധതുറകളിലായി അസംഖ്യം ആഖ്യാനങ്ങള്‍ ഈ രംഗത്തുണ്ടായി. മോയിന്‍കുട്ടി വൈദൃര്‍ തന്റെ രചനകള്‍ നിര്‍വ്വഹിച്ചത്‌ അറബിമലയാള ത്തിന്റെ ലേഖനസ്രമ്പദായം പയോജനപ്പെടുത്തിയായിരുന്നു. പഠനത്തിന്റെ ലക്ഷ്യം അറബിമലയാളസാഹിതൃത്തെയും, മാപ്പിളപ്പാട്ടുകള്‍ എന്നു സാമാനൃമാ യി വ്യവഹരിച്ചുപോരുന്ന അതിന്റെ കാവൃശാഖയേയും കുറിച്ചുള്ള പഠനങ്ങ ളില്‍ മാ്രമായി ചുരുങ്ങിപ്പോയ മോയിന്‍കുട്ടി വൈദ്യരുടെ രചനകള്‍, അതി ന്റെ ഭാഷാപരമായസവിശേഷതകള്‍, വ്യവഹാരതലങ്ങള്‍ എന്നിവ പരിശോധി ക്കുകയാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം. വൈദ്ൃര്‍ക്കൃതികളുടെ സര്‍ഗാത്മകവും സാമൂഹികവുമായ മൂല്യം തിരിച്ചറിഞ്ഞ്‌ ഭാഷാസാഹിതൃത്തില്‍ അതിന്റെ സ്ഥാ നം നിര്‍ണയിക്കുന്നതിലൂടെ, നിലവിലുള്ള ചരിത്രധാരണകളെ തിരൃത്താനും പോരായ്മകള്‍ മറികടക്കാനുമാവും. പഠനത്തിന്റെ പ്രസക്തി പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാവങ്ങളുടെ കല, സാഹിത്യം എന്നിവ യെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ സമീപകാലത്തായി ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ദലിത്-കീഴാളപഠനങ്ങള്‍ അക്കാദമികപഠനമേഖലയില്‍ ഗര വസ്വഭാവം ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്ന. 3 അറബിമലയാളസാഹിതൃമുള്‍പ്പെടെയുള്ള പഠനശാഖകളെ മുഖ്യധാരാ സാഹിതൃത്തിന്‌ വെളിയില്‍ നിര്‍ത്തിയിരുന്ന പരമ്പരാഗതമനോഭാവത്തിന്‌ മാറ്റം വരുന്നതായികാണാം. ശാസ്്രീയവീക്ഷണവും, തുറന്നസമീപനവൃമാണ്‌ ഭാഷാ സാഹിത്യ ഗവേഷണങ്ങളെ ഇപ്പോള്‍ നയിക്കുന്നത്‌. എല്ലാവിഭാഗം ജനങ്ങള്‍ ക്കും ഉള്‍ക്കൊള്ളാവുന്നവിധം മലയാളലിപിയില്‍ 55 വര്‍ഷമായി അറബി മലയാളകൃതികള്‍ (്രസിദ്ധീകരിച്ചുവരുന്നുണ്ട്‌ എന്ന വസ്തുതയും പരിഗണി ക്കേണ്ടതുണ്ട്‌. ലിപിസംബന്ധമായ അപരിചിതത്വം അവയുടെ ആസന്വാദനത്തി നോ, പഠനത്തിനോ ഇപ്പോള്‍ തടസ്സമാവുന്നില്ല. ഈ സാഹചര്യത്തില്‍ (al) ത സാഹിതൃവിഭാഗത്തിന്റെ സുവര്‍ണദശയില്‍ ജീവിക്കുകയും മികച്ച സംഭാവ നകള്‍ നല്‍കുകയുംചെയ്ത മോയിന്‍കുട്ടി വൈദ്ൃരുടെ കൃതികള്‍ മുന്നോട്ടു വയ്ക്കുന്ന ആശയമണ്ഡലത്തെയും, അതാവിഷ്ക്കരിക്കാന്‍ സ്വീകരിച്ച ഭാഷ യുടെ സ്വഭാവത്തെയും കുറിച്ചുള്ള പഠനം ്രസക്തമായിത്തീരുന്നു. പ്ഠനരീതി ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉചിതമായ പഠനരീതികള്‍ അവ ലംബിച്ചിട്ടുണ്ട. വ്യാകരണപരമായ സവിശേഷതകള്‍ കണ്ടെത്തുന്നതിന്‌ വിവി ധ മലയാളവഴ്ടാകരണഗ്രന്ഥങ്ങളും, ലീലാതിലകം, നന്നുല്‍ മുതലായവയും ഗപ യോജപ്പെടുത്തി. അറബിഭാഷാവിദഗ്ധരുടെ സേവനം ചില ഘട്ടങ്ങളില്‍ സഹാ യകമായിട്ടുണ്ട. ആധുനികഭാഷാശാസ്ത്രം, സാമുഹികഭാഷാശാസ്ത്രം, സാമൂ ഹികശാസ്്രം, നരവംശശാസ്ത്രം, സാഹിതൃപഠനം, ചരിത്രപഠനം എന്നിവ യുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള അപഗ്രഥനരീതി പ്രബന്ധത്തിലുടനീളം സാമാന്യമായി അവലംബിച്ചിട്ടുണ്ട. ഈ മേഖലയില്‍ (്പവര്‍ത്തിച്ചുവരുന്ന കലാ കാരന്‍മാര്‍, വിദഗ്ധര്‍, കവിയുടെ പിന്മുറക്കാര്‍, എന്നിവരുമായുള്ള അഭിമുഖ ങ്ങളും, ഫീല്‍ഡ്വര്‍ക്കും പഠനത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടു ത്തിയിട്ടുണ്ട്‌. പുര്‍വുപഠനങ്ങള്‍ അറബിമലയാളം, മാപ്പിളപ്പാട്ട എന്നീ വിഷയങ്ങളിലുള്ള മുന്നുഗ്പബന്ധം കോഴിക്കോട്സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കപ്പെടുിട്ടുണ്ട്‌. “മാപ്പിളപ്പാട്ടുകളുടെ സാഹിതൃസാംസ്കാരികമുല്യങ്ങള്‍-മോയിന്‍കുട്ടി വൈദൃരുടെ കൃതികളെ ആ ധാരമാക്കി ഒരു പഠനം (എന്‍.മുഹ്യുദ്ദീന്‍), അറബിമലയാളകൃതികള്‍ - ഭാഷാ പരവും സാംസ്കാരികവുമായ സവിശേഷതകളെ മുന്‍നിര്‍ത്തി ഒരു പഠനം (കെ.ടി.അഷ്റഫ്‌), കേരളീയനവോത്ഥാനത്തില്‍ അറബിമലയാളം ചെലുത്തിയ 4 സ്വാധീനം” (കെ.എം. നസീര്‍) എന്നിവയാണവ. മാപ്പിളപ്പാട്ടിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്‌ എന്‍. മുഹ്യുദ്ദീന്റെ (എം.എന്‍. കാരശ്ശേരി) പ്രബന്ധം. മാപ്പിളപ്പാട്ടില്‍ ഈണമാണ്‌ പ്രധാനമെന്നും, അത്‌ താളത്തിന്‌ ഗ്രാധാന്ൃയം നല്‍കുന്ന ്രകടനകലയാണെന്നും അദ്ദേഹം അഭിരപായപ്പെടുന്നു. അതിന്റെ പാരമ്പര്യം തീര്‍ത്തും നാടന്‍പാട്ടിന്റെതാണെന്നും വ്യാകരണസ്വഭാവ ത്തില്‍ ഈ പാട്ടുകള്‍ ഒരു സമാന്തരമണിരപവാളമാണെന്നുമുള്ള നിഗമനങ്ങ ളിലും അദ്ദേഹം എത്തിച്ചേരുന്നുണ്ട്‌. അറബിമലയാളത്തിലെ പത്രമാസികകള്‍, ഗ്രന്ഥങ്ങള്‍ എന്നിവ കേരള ത്തിലെ നവോത്ഥാന്രപ്രകിയയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ സ്വഭാവമാ യിരുന്നു കെ.എം.നസീറിന്റെ പഠനമേഖല. അറബിമലയാളത്തിലെ വൃത്യസ്ത വ്യവഹാരരൂപങ്ങളില്‍ വരുന്ന കൃതികളെ കണ്ടെത്തി വര്‍ഗ്ലീകരിക്കാനും, അവ ഉടലെടുത്ത പശ്ചാത്തലം പരിശോധിക്കാനുമുള്ള ശ്രമമാണ്‌ കെ.ടി. അഷ്‌റഫി ന്റെ ഗപബന്ധം. അറബിമലയാളകൃതികളെയും, മോയിന്‍കുട്ടി വൈദ്ൃരുടെ ജീവചരി ഗ്രം, രചനകള്‍ മുതലായവയെയും പരിചയപ്പെടുത്തുന്ന ഏതാനും ഗ്രന്ഥങ്ങളും ഈ വിഷയത്തിലുണ്ട്‌. “അറബിമലയാളസാഹിതൃചരി്രം' (ഒ.ആബു, 1970), മഹത്തായ മാപ്പി ളസാഹിത്ൃപാരമ്പര്യം (സി.എന്‍.അഹമ്മദ്മനലവി, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ കരീം (1978)), 'മാപ്പിള-കീഴാള പഠനങ്ങള്‍ (എഡി. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍-2014), 'മാപ്പിളപ്പാട്്‌-ഒരാമുഖപഠനം' (ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, 1999), “മാപ്പിളപ്പാട്ടിന്റെ തായ്വേരുകള്‍' (വി.എം.കുട്ടി, 2007), “ഇശല്‍ ച്രകവര്‍ ത്തി മോയിന്‍കുട്ടി വൈദൃര്‍” (ബഷീര്‍ ചുങ്കത്തറ, 2010), മഹാകവി മോയിന്‍ കുട്ടി വൈദൃരുടെ കാവ്യലോകം (ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, 2013), “മാപ്പി ളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ' (വി.പി.മുഹമ്മദാലി, 2007), മഹാകവി മോയിന്‍ കുട്ടി വൈദ്ൃയര്‍പഠനങ്ങള്‍' (എഡി.കെ.എം.അഹമ്മദ്‌, 2006), “മാപ്പിളപ്പാട്‌ പാഠ വും, പഠനവും'(ഉമര്‍ തറമേല്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, 2006) തുടങ്ങിയ വയാണ്‌ അവയില്‍ പ്രധാനം. മാപ്പിളപ്പാട്ടുകളുടെ ചരിശ്രം, സംസ്കാരം, കൃതികളുടെ സ്വഭാവം എന്നി ങ്ങനെയാുള്ള മേഖലകളില്‍ പഠനങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട. അവയില്‍ മോയിന്‍കുട്ടി വൈദൃരുടെ ജീവിതവും കൃതികളും ്രമേയമായി വരുന്ന രചന കളില്‍ ഭൂരിഭാഗവും ഉപരിപ്ലവമായ സമീപനം കൈക്കൊള്ളുന്ന വയാണ്‌. (പഥമ 5 ജീവചരിശ്രമായ “മാപ്പിളകവിസ്രമാട്ട്‌ മോയിന്‍കുട്ടി വൈദ്യര്‍” (കെ.കെ.മുഹമ്മദ്‌ അബ്ദുല്‍കരീം, 1955) എന്ന ലഘദഗ്രന്ഥത്തിലുള്ള കണ്ടെത്തലില്‍ നിന്ന്‌ ഏറെ യൊന്നും മുന്നോട്ടുപോകാന്‍ പില്‍ക്കാല ജീവചരിത്രകര്‍ത്താക്കള്‍ക്ക്‌ കഴി ഞ്ഞിട്ടില്ല. വൈദ്യര്‍ക്കൃതികളിലെ ഭാഷാപരമായസവിശേഷതകള്‍ അപ്ര്ഥി ക്കുന്നവയോ, അതിന്റെ വ്യവഹാരതലം ചര്‍ച്ച ചെയ്യുന്നവയോ ആയ കൃതിക ളോ പഠനങ്ങളോ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വൈദ്യര്‍പഠനങ്ങള്‍ക്ക്‌ ്രതൃേക ഗ്രസക്തിയുണ്ട്‌. പ്രബന്ധഘടന ഈ പ്രബന്ധം “അറബിമലയാളസാഹിതൃവും മോയിന്‍കുട്ടി വൈദ്ൃ രും, “വൈദ്യര്‍ക്കൃതികളിലെ ആഖ്യാനതന്ത്രം', “വൃവഹാരത്തിന്റെ ഭിന്നതല ങ്ങള്‍” എന്നിങ്ങനെ മൂന്നുഭാഗമായി വിഭജിച്ചിരിക്കുന്നു. ആകെ എട്ട്‌ അധ്യായ ങ്ങളുണ്ട്‌. “അറബിമലയാളം:സാമൂഹിക-രാഷ്ദ്രീയപശ്ചാത്തലം'” എന്ന ആദ്ൃഅ ധ്യായത്തില്‍ പ്രാചീനകാലത്ത്‌ കേരളവും അറേബ്യന്‍നാടുകളും തമ്മില്‍ നട ന്നിരുന്ന വാണിജ്യസാംസ്കാരികബന്ധങ്ങള്‍, അറബിമലയാളത്തിന്റെ ഉത്പ ത്തിയും വികാസവും, അതിന്റെ ഭാഷാപരമായ സവിശേഷതകള്‍ എന്നിവ അ ന്വേഷിക്കുന്നു. അറബിമലയാളസാഹിതൃം: ആഖ്യാനവൈവിധ്യങ്ങള്‍' എന്ന ര ണ്ടാമധ്യായത്തില്‍ അറബിമലയാളത്തിലെ വിവിധ സാഹിതൃശാഖകളെപ്പറ്റി പൊതുവായും, ആദ്യകാലകൃതികളായ മുഹ്‌യിദ്ദീന്‍മാല, കപ്പപ്പാട്ട, നൂല്‍മദ്ഹ്‌ എന്നിവയെ വിശേഷിച്ചും, വിശകലനം ചെയ്യുന്നു. അറബിമലയാഭളത്തിലെ ര ണ്ടാമത്തെ സാഹിതൃകൃതി, വലിയ നസീഹത്തുമാലയാണെന്ന കണ്ടെത്തലും ഇവിടെയുണ്ട്‌. “മോയിന്‍കുട്ടിവൈദൃര്‍: ജീവിതവും എഴുത്തും' എന്ന മൂന്നാമധ്യായ ത്തില്‍ കവിയുടെ ജീവിതകാലം, കുടുംബപശ്ചാത്തലം, ബാല്യം, വിദ്യാഭ്യാ സം, സാഹിതൃയസംഭാവനകള്‍ എന്നീ മേഖലകളാണ്‌ പരിശോധിച്ചിരിക്കുന്നത്‌. ബന്ധത്തിന്റെ രണ്ടാംഭാഗത്തില്‍ വൈദൃര്‍ക്കൃതികളുടെ ഭാഷാപരമായ പ്രത്യേകതകളാണ്‌ അന്വേഷിക്കുന്നത്‌. “വ്യാകരണസവിശേഷതകശള്‍', “സന്ദ രൃദര്‍ശനം” എന്നിങ്ങനെ രണ്ട്‌ അധ്യായങ്ങളിലായി വിഭക്തിപ്രത്യയങ്ങള്‍, സമു ചചയനിപാതങ്ങള്‍, ഭാഷാപരിണാമത്തിലെ ആറുനയങ്ങള്‍, സംഖ്യാശബ്ദങ്ങള്‍, സര്‍വ്ുവനാമങ്ങള്‍, ബന്ധവാചീശബ്ദങ്ങള്‍, ലിംഗവചനവപ്രത്യയങ്ങള്‍, ചെയ്യു 6 വികാരങ്ങള്‍, പ്രാസനിയമങ്ങള്‍, അര്‍ത്ഥാലങ്കാരം, വര്‍ണന, രസാവിഷ്കാരം ഇശല്‍( വൃത്ത) വൈവിധ്യം, ഇശലുകള്‍ക്ക്‌ ഭാഷയിലെയും അറബിയിലെയും വ്ൃയത്തങ്ങളോടും നാടോടിപ്പാട്ടുകളോടുമുള്ളബന്ധം എന്നിവ അപഗ്രിച്ചിട്ടുണ്ട്‌. കൃതികളുടെ വ്യവഹാരതലം അന്വേഷിക്കുന്ന മൂന്നാംഭാഗം “രാഷ്ട്രീയ ദര്‍ശനംഃസ്വാതന്ത്രത്തിന്റെ അഭിലാഷം , “കവിവ്യവഹാരംഃ:മൂല്യങ്ങളുടെ പുനര്‍ വിചാരം, “വൈദ്യരുടെ എഴുത്ത്‌ : സ്വാധീനത്തിന്റെ രൂപഭേദങ്ങള്‍', എന്നീ അ ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇതില്‍ “സ്വാതന്ത്ര്ൃത്തിന്റെ അഭിലാഷം എന്ന ആറാമധ്യായത്തില്‍ പടപ്പാട്ടുകള്‍ പിറന്ന സാമൂഹിക-രാഷ്രരീയപശ്വാത്തലം ഇന്ത്യന്‍അറബിസാഹി തൃത്തിലെ അധിനിവേശവിരുദ്ധരചനകള്‍, അറബിത്തമിഴിലെയും, അറബിമല യാളത്തിലെയും പടപ്പാട്ടുകള്‍, കൃതികള്‍ പാടി വ്യാഖ്യാനിക്കുന്ന “പാടിപ്പറയ ലിന്റെ പ്രത്യേകതകള്‍ എന്നിവ വിശദമാക്കുന്നു. വൈദ്യര്‍ ഈ രംഗത്തു നല്‍ കിയ സംഭാവനകളും അതിന്റെ സ്വാധീനവും ്രതൃയകം പഠനവിധേയമാക്കിയി ടടുണ്ട്‌. വൈദൃരുടെ സ്ര്രീകഥാപാത്രങ്ങളുടെ സവിശേഷതകള്‍, കൃതികളിലെ കാല്‍പനികരപവണതകള്‍, ദ്രാവിഡസന്ദരൃശാസ്ത്രത്തോടും, കൊളോണി യല്‍വിരുദ്ധ ആധുനികതയുടെ ആശയങ്ങളോടുമുള്ള ബന്ധം എന്നിവയാണ്‌ “കവിഡ്യവഹാരം: മുല്യങ്ങളുടെ പുനര്‍വിചാരം” എന്ന അധ്യായത്തില്‍ അന്വേ ഷിച്ചിട്ടുള്ളത്‌. “വൈദ്യരുടെ എഴുത്ത്‌ : സ്വാധീനത്തിന്റെ രൂപഭേദങ്ങള്‍ എന്ന അവസാ നഅധ്യായത്തില്‍ അറബിമലയാളസാഹിത്യം, ഭാഷാസാഹിത്യം, ദൃശ്യശാവ്യ മാധ്യമങ്ങള്‍, വിവിധകലാരുപങ്ങള്‍ മുതലായവയുടെ മണ്ഡലങ്ങളില്‍ വൈദ്ൃര്‍ ക്കൃതികള്‍ ചെലുത്തിയ സ്വാധീനം പരിശോധിക്കുന്നു. പ്രബന്ധം മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങള്‍ ഉപസംഹാരത്തില്‍ ക്രോ ഡീകരിച്ചിട്ടുണ്ട. ഭാഷാപരമായ പ്രത്യേകതകള്‍ അപഗ്രിക്കുമ്പോള്‍ കൃതിക ളുടെ ശീര്‍ഷകവും ഇശല്‍സംഖ്ൃയും ചുരുൃക്കെഴുത്തായി നല്‍കിയിട്ുണ്ട്‌. സാംസ്കാരികവകുപ്പിനു കീഴിലുള്ള മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകകമ്മിറ്റി പുറത്തിറക്കിയ സമ്പുര്‍ണകൃതികളാണ്‌ (2005) ഇശല്‍സംഖ്ൃയ്ക്ക്‌ ആധാരമാ ക്കിയിട്ടുളളത്‌. +k 7 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. ഭാഗം ഒന്ന്‌ അറബിമലയാളസാഹിത്യവും മോയിന്‍കുട്ടി വൈദൃരും 8 അധ്യായം : 1 അറബിമലയാളം സാമുഹിക-രാഷ്്രീയപശ്ചാത്തലം പ്രാചീനകേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ കേരളത്തിന്റെ ചരിര്തത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയതില്‍ അതിന്റെ ഭൂമിശാസ്ര്രപരമായ സവിശേഷതകള്‍ നിര്‍ണായകപങ്കു വഹിച്ചി SIME. ഇന്ത്യയുടെ തെക്കുഭാഗത്ത്‌ സമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന സംസ്ഥാ നമാണ്‌ കേരളം. ്രാചീനകാലംമുതല്‍ പശ്ചിമേഷ്യന്‍രാജ്യങ്ങളുമായും പിന്നീട്‌ യൂറോപ്പുമായും നിലനിന്നിരുന്ന വാണിജ്യബന്ധങ്ങളേറെയും കേരളതീരം വഴി യാണ്‌ നടന്നിരുന്നത്‌. യഹൂദ-ക്രൈസ്തവ-ഇ സ്ലാംദര്‍ശനങ്ങള്‍ക്കെല്ലാം ഉപഭൂ ഖണ്ഡത്തിലേക്കുള്ള പ്രവേശനകവാടമായി വര്‍ത്തിചചതും ഈ നാടുതന്നെയാ യിരുന്നു. കേരളവും വിദേശരാജ്യങ്ങളുമായി സഹ്രസാബ്ദങ്ങള്‍ക്കു മുമ്പുതന്നെ സജീവമായിരുന്ന വാണിജ്യബന്ധങ്ങളെക്കുറിച്ചുള്ള നിരവധി തെളിവുകളും ചരിശ്രരേഖകളും സമീപകാലത്ത്‌ വെളിച്ചം കണ്ടിട്ടുണ്ട്‌. ബി.സി.1000-ത്തിന ടുത്ത്‌ സോളമന്‍ച്രകവര്‍ത്തി ഫിനീഷ്യന്‍മാരുടെ നേതൃത്വത്തിലയച്ച കപ്പല്‍ സംഘം ഓഫീറില്‍ എത്തി അവിടെനിന്നും സ്വര്‍ണവുമായി മടങ്ങിപ്പോയതായി സൂചനകളുണ്ട്‌. ഓഫീര്‍ തിരുവനന്തപുരംജില്ലയിലെ പൂവാറാണെന്നും, കോഴി ക്കോട്‌ ജില്ലയിലെ ബേപ്പുരാണെന്നും വ്ൃത്യസ്താഭിഗ്രായങ്ങളുണ്ട്‌.' മുന്നുവര്‍ഷത്തിലൊരിക്കല്‍ സോളമന്റെ കപ്പലുകള്‍ ഓഫീറിലെത്തി അ വിടെനിന്നും സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്‌, മയില്‍, ആൾക്കുരങ്ങ്‌ എന്നിവ കൊണ്ടുപോയിരുന്നതായി ബൈബിള്‍ പഴയനിയമത്തില്‍ കാണാം. സോളമന്‍ ച്രകവര്‍ത്തിയെ ശേബാറാണി സന്ദര്‍ശിക്കാന്‍ചെന്നത്‌ കറുവാപ്പട്ടയും, ഏലവും ചേര്‍ത്തുണ്ടാക്കിയ സുഗന്ധ്രദവ്യങ്ങളുടെ പേടകങ്ങളുമായാണ്‌. ഈ ഉല്‍പ്പന്ന ങ്ങളെല്ലാം അക്കാലത്തുതന്നെ കേരളതീരത്തുനിന്നു കയറ്റുമതി ചെയ്തിരുന്ന തായി തെളിവുകളുണ്ട്‌. ഐക്യബാബിലോണിയന്‍ ച്രവര്‍ത്തിയായിരുന്ന നെ ബുക്കാഡോണസറിന്റെ (ബി.സി.3000) കൊട്ടാരത്തിന്റെയും, മുഗെയറിന്റെ ചന്ദ്ര ദേവാലയത്തിന്റെയും അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ തേക്കുതടികള്‍ കൊണ്ടു 9 നിര്‍മ്മിച്ച ചില വസ്തുക്കള്‍ (ഇവയിപ്പോള്‍ സ്രിട്ടീഷ്മ്യൂസിയത്തിലുണ്ട്‌) കണ്ടു കിട്ടിയിട്ടുണ്ട്‌. അക്കാലത്ത്‌ തേക്കിന്‍തടികള്‍ കേരളത്തില്‍ നിന്നുമാര്തരമേ, കയ റ്റി അയച്ചിരുന്നുള്ളുവെന്ന്‌ (പസിദ്ധ അസ്സീറിയോളജിസ്റ്റുകളായ സെയ്സും” ഹെവിറ്റും ചുണ്ടിക്കാണിക്കുന്നു. കേരളചരിത്രശവേഷണകേന്ദ്രം (കെ.സി.എച്ച്‌.ആര്‍) ഡയറകടര്‍ ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിനു സമീപം പെരിയാറിന്റെ തീരത്തുള്ള പട്ടണം ഗ്രദേശത്ത്‌ 2007, 2008 വര്‍ഷങ്ങളില്‍ നടന്ന ഉര്‍ഖനനങ്ങള്‍ ഈ രംഗത്തു വിലപ്പെട്ടവിവരങ്ങളാണ്‌ വെളിച്ചത്തു കൊണ്ടുവന്നിട്ടുള്ളത്‌. ഇവി ടെനിന്നും ലഭിച്ചിട്ടുള്ള ഒറ്റത്തടിയില്‍ നിര്‍മ്മിച്ചതും ആറുമീറ്ററോളം നീളം വരു ന്നതുമായ പുരാതനവഞ്ചി, ഏഴ്‌ മരക്കുറ്റികള്‍, ചിരട്ട എന്നിവ അമേരിക്കയി ലെ ജോര്‍ജ്ജിയസര്‍വകലാശാലയില്‍ വച്ചു റേഡിയോകാര്‍ബണ്‍ പരിശോധന യ്ക്കു വിധേയമാക്കിയിരുന്നു. അതനുസരിച്ച്‌ ഇവയ്ക്ക്‌ 20ടെ വര്‍ഷത്തെ പഴക്ക മാണു കണക്കാക്കിയത്‌. വഞ്ചി നിര്‍മ്മിച്ച ആഞ്ഞിലി മരം, തേക്കിന്‍കുറ്റി എ ന്നിവ ബി.സി. 56 - എ.ഡി. 08 വര്‍ഷങ്ങള്‍ക്കിടയിലുളളതും ചിരട്ട എ.ഡി. 17-72 വര്‍ഷങ്ങള്‍ക്കിടയിലുള്ളതുമാണ്‌ . തെക്കന്‍ഇറ്റലിയിലെ കളിമണ്ണുകൊണ്ടു നിര്‍ മ്മിച്ചതാവാമെന്നു കരുതുന്ന റോമന്‍ആംഫോറ (വീഞ്ഞ്പാര്തം) വെസ്റ്‌ഏഷ്യന്‍ മണ്‍പാ്രതങ്ങള്‍, റോമന്‍ മണ്‍പാരതങ്ങളില്‍ ്പധാനമായ ടെറാസിഗിലിറ്റ, മുത്തു കള്‍, റോമന്‍രാജാക്കന്മാരുടെ സ്ഥാനികമുര്രയായ കാമിയോബ്ലാങ്കു എന്നിവയെ ല്ലാം പട്ടണത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. ഇങ്ങനെ പുരാതനകാലം മുതല്‍തന്നെ ഇന്ത്യയിലേക്കുള്ള ്രവേശനകവാടമായി നിലകൊണ്ടിരുന്നത്‌ മുസ്രിസ്‌, മുയി രിക്കോട്‌, മുചിറിപട്ടണം എന്നെല്ലാം അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരായിരുന്നു. കിഴക്കിന്റെ ആദ്യ എംപോറിയമായി (The first emporium of the orient) ചരിത കാരന്‍മാര്‍ മുസ്രിസിനെ വാഴുത്തി. ലോകത്ത്‌ ഇതുവരെ കണ്ടെത്തിയ ഏറ്റവുംപഴക്കമുള്ള ആഗോളവാണി ജൃക്കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌ മുസ്രിസില്‍നിന്നും ആനക്കൊമ്പും തുണിയും കൊണ്ടുപോകാനാണത്രെ. മുസ്രിസില്‍നിന്നും അലകസാന്‍ഡ്രിയ തുറമുഖ ത്തേക്ക്‌ കുരുമുളക, തുണി, ആനക്കൊമ്പ്‌ എന്നിവ ഇറക്കുമതിചെയ്യാന്‍ ഈജി പ്തുകാരനായ ഒരു വ്യാപാരി ഒപ്പു വച്ച വ്യാപാരളഉടമ്പടിയുടെ രേഖ, 1980-ല്‍ ഈജിപ്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഓസ്ട്രിയയിലെ വിയന്ന മ്യുസിയ ത്തില്‍ സൂക്ഷിച്ച 1800 വര്‍ഷം പഴക്കമുള്ള ഈ രേഖ വിയന്ന പാപ്പിരസ്‌ എന്നാ ണറിയപ്പെടുന്നത്‌. 70 ലക്ഷം ഡ്രാകമ (റോമന്‍ വെള്ളിക്കാശ) മൂല്യമുള്ള മൂന്നു 10 ടണ്‍ ചരക്ക്‌ മുസ്രിസില്‍നിന്നും റോമിലെ അലക്സാണ്‍ഡ്രിയ തുറമുഖത്ത്‌ ഇറക്കുമതി ചെയ്യാനുള്ളതാണ്‌ ഈ കരാര്‍” വെസ്സ്‌ഏഷ്യയിലെ പാര്‍ഥിയന്‍, സസ്താനിയന്‍ സംസ്കാരകേനന്ദങ്ങളുമാ യും, പട്ടണത്തിനു ബന്ധമുണ്ടായിരുന്നുവെന്ന്‌ മേല്‍ സൂചിപ്പിച്ച ഉദ്ഖനനത്തില്‍ നിന്നു ലഭിച്ച പച്ച-നീല നിറങ്ങളിലുള്ള മണ്‍പാത്രക്കഷ്ണങ്ങള്‍ സൂചിപ്പിക്കു ന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ പി.ജെ. ചെറിയാന്‍ രേഖപ്പെടു ത്തുന്നു. ഈ സംസ്കാരങ്ങള്‍ ബി.സി. രണ്ടാംനൂറ്റാണ്ടു മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ടുവരെ ഇപ്പോഴത്തെ ഇറാന്‍, ഇറാഖി, അല്‍മേനിയ, അഫ്ഘാനിസ്ഥാന്‍, തുര്‍ക്കി പ്രദേശങ്ങളില്‍ നിലനിന്നവയാണ്‌. ഏഴാംനൂറ്റാണ്ടില്‍ ഇസ്‌ലാമിക സംസ്കാരത്തിന്റെ വ്യാപനത്തോടെ ഈ (്രദേശങ്ങള്‍ ഇസ്‌ലാമിക സ്വാധീന ത്തിലേക്കു വരികയുണ്ടായി” കേരളവൃം അറേബ്യൃന്‍നാടുകളും കേരളവുമായി വ്യാപാരബന്ധങ്ങളിലേര്‍പ്പെട്ടിരുന്ന വിദേശികളില്‍ അറ ബികള്‍ക്കു മുഖ്ൃസ്ഥാനമാണുള്ളത്‌. ഇസ്‌ലാം രംഗ്രപവേശനം ചെയ്യുന്ന എ. ഡി. മാം ശതകത്തിനു മുമ്പുതന്നെ ഈ ബന്ധം സജീവമായി നിലനിന്നിരുന്ന തായി ചരിശ്രരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ബി.സി. രണ്ടാംനൂറ്റാ ണ്ടിനും എ.ഡി. നാലാംനൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലം മുതല്‍ മുസ്രിസ്‌ പോ ലുള്ള കേന്ദ്രങ്ങളുമായി അറബികള്‍ വാണിജ്യബന്ധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്‌. ഇസ്‌ലാം അതിന്റെ ആരംഭഘട്ടത്തില്‍തന്നെ കേരളക്കരയിലെത്താനും, ്രചാരം നേടാനും സഹായകമായത്‌ നേരത്തെതന്നെയുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങളായിരുന്നു. യൂറോപ്യന്‍മാരുടെ വരവിനു മുമ്പ്‌ അറബികള്‍, തുര്‍ക്കി കള്‍, ഈജിപ്തുകാര്‍, എത്യോപ്യക്കാര്‍, ചൈനക്കാര്‍ എന്നിവര്‍ കേരളവുമായി ബന്ധങ്ങളിലേര്‍പ്പെട്ടിരുന്നെങ്കിലും ഇക്കൂട്ടത്തില്‍ അറബികളുമായുള്ള ബന്ധം ഏറെ പുഷടിപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. കടല്‍വഴിക്ക്‌ കേരളതീരവുമായി ഏറ്റവും അടുത്തുള്ള രാജ്യം അറേബ്യയായിരുന്നു. തെക്കുപടിഞ്ഞാറന്‍ കാല വര്‍ഷക്കാറ്റും വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും അറേബ്യന്‍ തീരത്തുനിന്നു ള്ള പായക്കപ്പലുകളെ പ്രയാസം കൂടാതെ കേരളതീരത്തെത്തുവാനും മടങ്ങി പ്പോകാനും സഹായകമായി വര്‍ത്തിച്ചിരുന്ന ഘടകമായിരുന്നു. എ.ഡി.1498-ലെ പോര്‍ച്ചുഗീസ്‌ ആഗമനം വരെയുള്ള കാലഘട്ടത്തില്‍ ഇത്തരം ബന്ധങ്ങള്‍ കേര ളീയസമൂഹത്തില്‍ ചെലുത്തിയ സ്വാധീനം നിര്‍ണായകമാണ്‌. മലബാര്‍തീരത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആവാസകേന്ദ്രങ്ങളും, പാണ്ടികശാലകളും സ്ഥാപിച്ചു തങ്ങളുടെ വ്യാപാരം വിപുലമാക്കാന്‍ അറബി 11 കള്‍ ശ്രദ്ധിച്ചുപോന്നു. മധ്യകാലഘട്ടത്തില്‍ കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാ രികളുടെ വിവരണങ്ങളില്‍ അറേബ്യന്‍വ്യാപാരത്തിന്റെ വ്യാപ്തിയെക്കുറിച്ചും കേരളത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും സൂചിപ്പിക്കുന്നു ണ്ട്‌. തദ്ദേശീയരായ സ്ത്രീകളെ വിവാഹംചെയ്തുകൊണ്ട്‌ മലബാറിലെ പ്രധാ ന തുറമുഖകേന്ദ്രങ്ങളില്‍ സ്ഥിരതാമസമാക്കുകയും വിവിധ അറേബ്യന്‍നാടുക ളുമായുള്ള വ്യാപാരത്തിനു ചുക്കാന്‍പിടിക്കുകയും ചെയ്തിരുന്ന അറബി ്രമാണിമാരെക്കുറിച്ച്‌ ഇബ്നുബത്തൂത്ത (1343) തന്റെ യാര്താക്കുറിപ്പുകളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുകഃ “കോഴിക്കോട്‌ ന ഗരത്തിലെ വ്യാപാരത്തലവന്റെ പേര്‌ ഇബ്രാഹിം ഷാഹ്ബന്ദര്‍ എന്നാണ്‌. അദ്ദേ ഹം ബഹറൈന്‍കാരനാണ്‌... ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വ്യാപാ രികള്‍ അദ്ദേഹത്തിന്റെ പന്തിയില്‍നിന്നു ഭക്ഷണം കഴിക്കുന്നു.” “കൊല്ലത്ത്‌ ഒരു സംഘം മുസ്ലിംവ്യാപാരികളുണ്ട്‌. അവരുടെ നേതാവ്‌ ഇറാഖില്‍പെട്ട ആവദേശക്കാരനായ അലാവുദ്ദീന്‍ അവുജിയാണ്‌.” പന്തലായനിയില്‍ സമുദ്രതീരത്തുള്ള ജുൂമാമസ്ജിദിലെ ഖാസി അമ്മാന്‍ കാരനാണെന്നും ബത്തുത്ത എഴുതുന്നു. 14, 15 നൂറ്റാണ്ടുകളില്‍ കോഴിക്കോടി നെ (പതാപത്തിന്റെ കൊടുമുടിയിലെത്തിച്ചത്‌ അറബികളുള്‍പ്പെടെയുള്ള വിദേ ശികളുമായുള്ള വാണിജ്യബന്ധങ്ങളായിരുന്നു. ഈ വസ്തുത ബത്തൂത്ത വിവ രിക്കുന്നതിങ്ങനെയാണ്‌: “ലോകത്തിന്റെ വിഭിന്നഭാഗങ്ങളില്‍ നിന്നുള്ള പതിനി ധികളെ കോഴിക്കോട്ടങ്ങാടിയില്‍ കാണാം. ഇവിടത്തെ വ്യാപാര്രപാധാന്യം വ ച്ചു നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ്രധാനമായ തുറമുഖങ്ങളില്‍ തന്നെ അ(്പധാനമല്ലാത്ത സ്ഥാനമാണ്‌ ഇതിനുള്ളത്‌.” “ എന്നാല്‍ 16-ാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഗാമയുടെയും കൂട്ടരുടെയും വരവ്‌ അറേബ്യന്‍സമ്ൃദത്തില്‍ അറ ബികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ അവസാനിക്കാന്‍ വഴിതെളിയിച്ചു. അറബി ക്കപ്പലുകളും വ്യാപാരകേന്ദ്രങ്ങളും ആരകമിക്കപ്പെടുക പതിവായതോടെ, കോ ഴിക്കോട്ടും പരിസരത്തുമുണ്ടായിരുന്ന അറബിവ്യാപാരികളേറെയും തങ്ങളുടെ താവളങ്ങള്‍ ഉപേക്ഷിച്ചു സ്വന്തം ദേശങ്ങളിലേക്കു മടങ്ങി. ഒന്നര സഹസ്രാബ്ദ ത്തിലേറെ നിലനിന്ന കേരളവും അറബിനാടുകളും തമ്മിലുള്ള വാണിജ്യ-വ്ൃ വസായ ബന്ധങ്ങള്‍ക്കു മങ്ങലേല്‍ക്കാനും, കേരളചരിതത്തിന്റെ ദിശ മറ്റൊരു വഴിയിലാകാനും പോര്‍ച്ചുഗീസുകാരുടെയും ഇതര യുൂറോപ്യന്‍ശക്തികളുടെ യും ആഗമനം കാരണമായി. 12 കേരളവും അറബിനാടുകളും തമ്മില്‍ മധ്യകാലഘട്ടത്തിലുൃടനീളം നട ന്നത്‌ കേവലം വാണിജ്യബന്ധങ്ങളായിരുന്നില്ല; അതൊരു സാംസ്കാരിക വിനി മയം കൂടിയായിരുന്നു. കേരളീയരുടെ ജീവിതരീതികള്‍, മതവിശ്വാസം, ആചാ രാനുഷ്ഠാനങ്ങള്‍, ഭാഷ തുടങ്ങി സംസ്കാരത്തിന്റെ സമസ്ത മണ്ഡലങ്ങളെ യും പരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ ഈ ബന്ധത്തിനു സാധിച്ചു. അറബിഭാഷയും സാംസ്കാരികവിനിമയവും ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍തന്നെ അറബി, ലോകത്തെ സമ്പു ഷ്ടഭാഷയായി മാറികഴിഞ്ഞിരുന്നു. ശ്രമേണ അറേബ്യന്‍നാടുകളുമായി സമ്പ ര്‍ക്കത്തില്‍ വന്ന ദേശങ്ങളെയെല്ലാം ആ ഭാഷയും സ്വാധീനിച്ചു. ചെറുതും വലു തൃമായ നിരവധി ലോകഭാഷകളില്‍ അറബിയുടെ സ്വാധീനം പ്രകടമായിക്കാ ണാം. (കിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ യൂറോപ്പിലേയും ഏഷ്യയിലെ യും മിക്കരാജ്യങ്ങളുമായി അറബികള്‍ പുലര്‍ത്തിപ്പോന്ന വ്യാപാരബന്ധമാണ്‌ ആ നാടുകളിലെ ഭാഷകള്‍ക്ക്‌ അറബിയുമായി സമ്പര്‍ക്കമുണ്ടാകുന്നതിനു വഴി തെളിയിച്ചത്‌. ഒറ്റ അറബിപദമെങ്കിലും സ്വീകരിച്ചിട്ടില്ലാത്ത വിശ്വഭാഷകള്‍ വിര ളമാണെന്നാണു ഗവേഷകപക്ഷം. ലോകത്തിലെ നിരവധി ഭാഷകള്‍ അറബിലിപി ഉപയോഗിച്ചു രേഖപ്പെ ടുത്തിവരുന്നു. റോമന്‍ലിപി കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോ ഗത്തിലിരിക്കുന്ന ലിപിയാണിത്‌. “അറബിയുടെ രൂപഭേദങ്ങള്‍ ബാള്‍ക്കന്‍ ഉപ ദ്ധീപ്‌, ഉത്തരമ്രഫിക്ക, മധ്യആവഥ്രിക്ക, തുര്‍ക്കി, പേര്‍ഷ്യ, മധ്യേഷ്യ, ഇന്ത്യ, ദക്ഷിണേഷ്യ, പൂര്‍വേഷ്യ തുടങ്ങിയ ദേശങ്ങളിലെ ഭാഷയെഴുതാന്‍ ഉപയോ ഗിക്കുന്നുണ്ട്‌. പേര്‍ഷ്യന്‍, ഉറുദു, തുര്‍ക്കി, പഷ്ടു, സ്വാഹിലി, ജാവി തുടങ്ങിയ ലിപികള്‍ അറബിലിപിയുടെ രൂപഭേദങ്ങളാണ്‌... സ്പെയിനിലെ അല്‍ജാമിയ എഴുത്തുരീതിയും അറബിയില്‍ നിന്നുണ്ടായതാണ്‌“. ഭാരതീയ ഭാഷകളായ മലയാളം, ഹിന്ദി, തമിഴ്‌, കന്നഡ, തെലുങ്കു, ബംഗാളി, മറാഠി, ഗുജറാത്തി തുട ങ്ങിയ ഭാഷകളും അറബിലിപി ഉപയോഗിച്ചു രേഖപ്പെടുത്തുന്ന സ്രമ്പദായം നി ലവിലുണ്ടായിരുന്നു. അറബിമലയാളം, അറബിത്തമിഴ്‌ തുടങ്ങിയ പേരുകളി ലാണ്‌ അവ അറിയപ്പെടിരുന്നത്‌. ഉര്‍ദുഭാഷയുടെ ലിപി രൂപപ്പെടുത്തിയതും അറബി അക്ഷരങ്ങള്‍ ്രയോജനപ്പെടുത്തികൊണ്ടുതന്നെ. അറബിയിലില്ലാത്ത ഏഴു ലിപി മാര്രമെ ഉറുദുവില്‍ അധികമായുള്ളൂ. കേരളത്തില്‍ അറബിഭാഷയ്ക്കു കൈവന്ന ്രചാരണത്തിന്‌ ക്രൈസ്തവ മിഷനറിമാരുടെ സേവനവും സഹായകമായിട്ുണ്ട്‌. മലയാളത്തിലെ അന്യ 13 ഭാഷാപദങ്ങളെക്കുറിച്ചു പഠനം നടത്തിയ പി.എം. ജോസഫ്‌ രേഖപ്പെടുത്തുന്ന തിങ്ങനെയാണ്‌; “ആദൃകാലത്ത്‌ കേരളത്തിലെത്തിയിരുന്ന [ക്രൈസ്തവ്]മത മേധാവികള്‍ പേര്‍ഷ്യയില്‍ നിന്നോ, അറേബ്യയില്‍ നിന്നോ ആണ്‌ വന്നിരുന്ന ത്‌. സുറിയാനി, ന്രസാണി എന്നീ പദങ്ങള്‍ അറബിയില്‍ നിന്ന്‌ ആദാനം ചെയ്യ പ്പെട്ടവയാണ്‌. കേരള്രകിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം (പധാനപ്പെടു ഈ പദങ്ങള്‍ രണ്ടും അറബിയില്‍ നിന്നു സ്വീകരിക്കത്തക്കവണ്ണം ആ ഭാഷയു മായി അവരുടെ സമ്പര്‍ക്കം സജീവമായിരുന്നു.” ഇംഗ്ലീഷിലെ ടsandal(ചന്ദനം) tamarid(ഷുളി) തുടങ്ങിയ പദങ്ങളും അറ ബിയില്‍ നിന്നും സ്വീകരിച്ചവയാണ്‌. കേരളത്തില്‍ നിന്നു പുളിയും ചന്ദനവും അറബികള്‍ കൊണ്ടുപോയി യൂറോപ്യന്‍കുമ്പോളങ്ങളില്‍ വിറ്റിരുന്നു. അറബി യില്‍ വെറ്റില, തേങ്ങ, അരി എന്നിവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന തംബൂ ല്‍ (താംബൂലം), നാറജീല്‍ (നാരിയല്‍ /നാളികേരം), അറുസ്സ്‌ (അരിശി/ അരി) എന്നിവയിലും ഈ വാണിജ്യബന്ധത്തിന്റെ മുദ്രകള്‍ തെളിഞ്ഞുകിടപ്പുണ്ട്‌. അറബിയും, മധ്യകാലകേരളവും മധ്യകാലഘട്ടത്തില്‍ ഒരു ആഗോള വിനിമയഭാഷ എന്ന നിലയില്‍ അറ ബി ചെലുത്തിയിരുന്ന സ്വാധീനം വൃക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇന്നു നമ്മുടെ മുന്നിലുണ്ട്‌. 1498-ല്‍ കോഴിക്കോടെത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍ വാസ്കോഡഗാമ സാമൂതിരി രാജാവിനു നല്‍കിയ കത്ത്‌ അറബിഭാഷയിലുള്ള തായിരുന്നു”. പോര്‍ച്ചുഗലിലെ മാനുവല്‍ രാജാവ്‌ സാമൂതിരിക്കു നല്‍കാനായി ഗാമവശം കൊടുത്തയച്ച കത്താണിത്‌. കേരളത്തിലെ വൈവിധ്യമാര്‍ന്ന സസൃലതാദികളെക്കുറിച്ച്‌ ഡച്ചു ഗവര്‍ ണറായിരുന്ന ഹെന്‍റി വാന്‍റീഡിന്റെ നിര്‍ദ്ദേശ്രപകാരം തയ്യാറാക്കിയ ഹോര്‍ ത്തുസ്‌ ഇന്‍ഡിക്കുസ്‌ മലബാറിക്കൂസ്‌ എന്ന ഗ്രന്ഥത്തിനു കേരളചരി്രത്തില്‍ ഗപ്ത്യേകസ്ഥാനമുണ്ട്‌. അച്ചടിച്ച മലയാളലിപി ആദ്യമായി ്രതൃക്ഷപ്പെടുന്നത്‌ 1678-1703 കാലയളവില്‍ ആംസ്റ്റര്‍ഡാമില്‍ നിന്നു ്പസിദ്ധീകരിച്ച ഈ ഗ്രന്ഥ ത്തിലാണ്‌. വിവിധ സസ്ൃയലതാദികളുടെ പേരുകള്‍ മലയാളം, ലാറ്റിന്‍, കൊങ്കി ണി എന്നിവയോടൊപ്പം അറബിഭാഷയിലും ഈ കൃതിയില്‍ അച്ചടിച്ചിരിക്കു ന്നു. പാശ്വാതൃരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തില്‍ മലയാള ത്തെപ്പോലെ അറബിയും പരിഗണിക്കപ്പെട്ടു എന്ന വസ്തുത, അക്കാലത്ത്‌ അറ ബിഭാഷയ്ക്കു സിദ്ധിച്ചിരുന്ന ്രാധാനൃം വ്യക്തമാക്കുന്നുണ്ട്‌. 14 ഒരു കേരളീയന്‍ രചിച്ച ആദ്യ കേരളചരിത്രഗ്രമ്ഥം എന്ന ഖ്യാതി, 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ്രമുഖ കേരളീയപണ്ഡിതനായ ശൈഖ്സൈനുദ്ദീന്‍മഖ്ദും (മരണംഃരകി.വ.1583) രചിച്ച “തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന അറബിഗ്രന്ഥ ത്തിനാണ്‌. പോര്‍ച്ചുഗീസ്‌ കാലത്തെ കേരളീയജീവിതത്തെയും പ്രതിരോധ ത്തെയും ഒരു പരിധിയോളം സതൃസന്ധമായി ആവിഷ്കരിക്കുന്ന കൃതിയാ ണിത്‌. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ പുലര്‍ത്തിപ്പോന്ന മനുഷൃത്വരഹിത മായ സമീപനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍, ആഗോഭളഭാഷയായ അറ ബി മാധ്യമമാക്കുന്നതു വഴി സാധിക്കുമെന്ന്‌ സൈനുദ്ദീന്‍ മനസ്സിലാക്കിയി രുന്നു. അതുപോലെ, ലളിതവും ഹൃദ്യവുമായ മലയാളശൈലിയില്‍ “മുഹ്യി ദീന്‍മാല്‌ (1607) എന്ന ഭക്തികാവ്യം രചിച്ച ഖാസി മുഹമ്മദ്‌ തന്റെ “ഫത്ഹുല്‍ മുബീന്‍ എന്ന പ്രഡ്കാവൃമുള്‍പ്പെടെയുള്ള പ്രധാനകൃതികളെല്ലാം രചിച്ച തും അറബിയില്‍ തന്നെയായിരുന്ന). 15, 16 നൂറ്റാണ്ടുകളില്‍ കേരളത്തിന്റെ സാമൂഹിക-രാഷ്്രീയമണ്ഡലങ്ങ ളില്‍ അറബി ഭാഷക്കുണ്ടായിരുന്ന സ്ഥാനം മുകളില്‍ സൂചിപ്പിച്ച വസ്തുതക ളില്‍ നിന്നെല്ലാം വൃക്തമാവുന്നുണ്ട. മലയാളത്തില്‍ (്പചുര്രപചാരം സിദ്ധിച്ച മുവായിരത്തോളം അറബിപദങ്ങളിലും, ശൈലികളിലും, സ്ഥലനാമങ്ങളിലു മെല്ലാം അറബിഭാഷാസമ്പര്‍ക്കത്തിന്റെ മുദ്രകള്‍ അടയാളപ്പെടുകിടക്കുന്നു. ഉദാ ഹരണങ്ങളോ, വിശദീികരണങ്ങളോ ആവശൃയമില്ലാത്തവിധം അവയെ നാം സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കേരളവും അറേബ്യന്‍ഉപഭുഖണ്ഡവും തമ്മില്‍ പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന കച്ചവടബന്ധങ്ങള്‍ സാമൂഹിക-സാംസ്കാരികമണ്‍ണ ഡലങ്ങളി ലേക്കും വ്യാപിച്ചു. ഏഴാംനൂറ്റാണ്ടില്‍ അറേബ്യയില്‍ പുതിയൊരു മതസംഹിത വികാസം പ്രാപിക്കുന്നതിനു മുമ്പുതന്നെ അറേബ്യന്‍നാടുകളില്‍ നിലനിന്നിരു ന്ന വിശ്വാസാചാരങ്ങള്‍ പരിമിതമായ തോതിലാണെങ്കിലും ഇന്ത്യക്കാരില്‍ സ്വ്വാ ധീനം ചെലുൂത്തിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. “ഗുജറാത്തിലെ ഗപ സിദ്ധമായ സോമനാഥക്ഷ്രേതം അറേബ്യയിലെ “അല്‍മനാത്ത്‌' എന്ന വിഗ്രഹ ത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്ന്‌ റൊമിലാഥാപ്പര്‍ കണ്ടെത്തിയിട്ടുണ്ട്‌” . അഷ്ടാംഗഹൃദയത്തിന്റെ കര്‍ത്താവായ വാഗ്ഭടന്‍ ഒരു മുഹമ്മദീയ പണ്ഡിത നില്‍ നിന്ന്‌ ആയുര്‍വേദം പഠിച്ച ശേഷമാണ്‌ അതു രേഖപ്പെടുത്തിയതെന്ന്‌ ഐതിഹൃമാലയില്‍ കാണാം. ബ്രാഹ്മണര്‍ക്കിടയില്‍ ആയുര്‍വേദപണ്ഡിതന്മാര്‍ ആരുമില്ലാതെവരികയും മുഹമ്മദീയര്‍ക്കിടയില്‍ അതിനിപുണന്മാരായ നിര 15 വധിപേര്‍ ഉണ്ടായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നുവഗ്രേത അത്‌.” ശബരിമലയിലെ അആഅയ്യപ്പനെക്കുറിച്ചുള്ള പുരാവൃത്തത്തിലും, അദ്ദേഹത്തിന്റെ സുഹൃത്തായി ഒരു മുസ്‌ലിം കഥാപാത്രം-വാവര്‍ കടന്നുവരുന്നുണ്ട. അറബി- മുസ്‌ലിം പാരമ്പര്യവുമായി നമ്മുടെ നാടിനുണ്ടായിരുന്ന രഷ്മളമായ സഹ്യ ദബന്ധങ്ങള്‍ ഇത്തരം മിത്തുകളില്‍ തെളിഞ്ഞുകാണാം. ഇസ്ലാമിന്റെ ആവിര്‍ഭാവം കേരളത്തില്‍ മേല്‍ സൂചിപ്പിച്ച ബന്ധങ്ങളുടെ ഫലമായി മുഹമ്മദ്‌നബിയുടെ കാലത്തു തന്നെ ഇസ്്‌ലാമികദര്‍ശനം കേരളത്തില്‍ ഗ്പചരിക്കാന്‍ തുടങ്ങിയതായി അനു മാനിക്കാവുന്നതാണ്‌. ഇന്ത്യയില്‍ നിന്നുവന്ന ഒരു രാജാവ്‌ ഇഞ്ചി നിറച്ച ഒരു ഭരണി പ്രവാചകന സമ്മാനിച്ചതായും, അദ്ദേഹം അതു തന്റെ അനുചരന്മാര്‍ക്കി ടയില്‍ പങ്കുവച്ചതായും ഹദീസ്‌ ഗ്രന്ഥങ്ങളിലുണ്ട്‌ '*. പല പ്രവാചകവചനങ്ങളി ലും ഇന്ത്യ പരാമര്‍ശവിധേയമാകുന്നുമുണ്ട്‌. കൊടുങ്ങല്ലൂര്‍ കേന്ദമാക്കി ഭരണം നടത്തിയിരുന്ന ഒരു രാജാവ്‌ (പള്ളി ബാണപ്പെരുമാള്‍) സിലോണിലെ ആദംമല എന്ന പേരിലറിയപ്പെടുന്ന തീര്‍ത്ഥാ ടന കേന്ദ്രത്തിലേക്ക്‌ പോകുന്ന അറേബ്ൃയന്‍സഞ്ചാരികളില്‍ നിന്നു ്രവാചക നെക്കുറിച്ചു മനസ്സിലാക്കിയതായും, അവര്‍ മടങ്ങിപ്പോകുമ്പോള്‍ അവരോടൊ പ്പം പുറപ്പെട്ട അദ്ദേഹം ്പവാചകസന്നിധിയിലെത്തിച്ചേര്‍ന്നതായും വിശ്വസിക്ക പ്പെടുന്നു. കേരളത്തിലെ ഏക മുസ്ലിംരാജവംശമായ കണ്ണൂര്‍ അറക്കല്‍വംശത്തി ന്റെ ഉത്ഭവം ഹിജ്റ ഒന്നാംശതകത്തിലാണെന്ന്‌ (ി.വ.ഏഴാംശതകം) കരു താന്‍ ന്യായമുണ്ട്‌. ഈ രാജവംശത്തിന്റെതായി ലഭിച്ചിട്ടുള്ള ചില നാണയങ്ങ ളില്‍ ഹിജ്റ 31, 35, 161 എന്നീ വര്‍ഷങ്ങള്‍ രേഖപ്പെടുത്തികാണുന്നു”. ഹിജ്റ ആദ്യനൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ ഇസ്‌ലാം (പചരിച്ചുവെന്ന തിന്‌ ഉപോത്ബലകമായ തെളിവുകള്‍ വേറെയുമുണ്ട്‌. കണ്ണൂരിലെ മാടായിപ്പ ളളിയുടെ മുന്‍വശത്തുള്ള മാര്‍ബിള്‍ ഫലകത്തില്‍ “ഹിജ്റ-21 റജബ്‌-1॥" എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെ കാസര്‍ഗോഡ്ജുമാമസ്ജിദിന്റെ തുലാ ത്തില്‍ കൊത്തിയിട്ടുള്ള അറബിലിഖിതത്തില്‍ ഹിജ്റ 22 റജബ്‌ 12 തിങ്കളാഴ്ച ്രസ്തുതപള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും കാണുന്നു. ശ്രീകൃഷ്ണ പുരം ജുമാമസ്ജിദിന്റെ സമീപത്തുള്ള മറ്റൊരു ശിലാഫലകത്തില്‍ ്രവാചക ന്റെ സഹചാരിയായിരുന്ന അദിയ്യ്ബ്നു ഹാത്തിം, 200 അനുയായികളോടൊപ്പം കണ്ണൂരിലും ശ്രീകണ്ഠപുരത്തും മിഷനറി്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി 16 രിക്കെ, ഹിജ്റ-74ക-ൽല്‍ ഇഹലോകവാസം വെടിഞ്ഞഞായി ആലേഖനം ചെയ്തി ടുണ്ട്‌ “. കോഴിക്കോട്‌ ജില്ലയിലെ പന്തലായനി കൊല്ലത്തുള്ള മയ്യത്ത്‌ കുന്നില്‍ കാണുന്ന സ്മാരകശിലകളിലൊന്നില്‍ ഹിജ്റ 166 ല്‍ (എ.ഡി. 788) പരലോകം പ്രാപിച്ച അലി ബ്നു ഉതര്‍മാന്‍ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളതായി 1912-ല്‍ മല ബാര്‍ ഗസറ്റിയര്‍ തയ്യാറാക്കിയ സി.എ. ഇന്നിസ്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.' ഉമ യു ഖലീഫമാരുടെ([കി.വ.661-750) കാലത്തെ നാലുസ്വര്‍ണ്ണനാണയങ്ങള്‍ കോത മംഗലത്തു നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌ 2 ഏഴാംനൂറ്റാണ്ടിൽതന്നെ മലബാറില്‍ ഇസ്‌ലാം (പചാരംസിദ്ധിച്ചിരുന്ന തായി ശൈഖ്സൈനുദ്ദീന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇംഗ്ലീഷിലേക്കു വിവ ര്‍ത്തനം ചെയ്ത റയലന്‍സണ്‍, സ്റ്റെറോക്ക്‌ എന്നീ ഇംഗ്ലീഷ്ചരിശ്രകാരന്മാരും വൃക്തമാക്കുന്നു. അറബി-പേര്‍ഷ്യന്‍കച്ചവടക്കാര്‍ അക്കാലത്ത്‌ ഇന്ത്യയുടെ പടി ഞ്ഞാറെ തീരങ്ങളിലുള്ള എല്ലാ തുറമുഖപട്ടണങ്ങളിലും സ്ഥിരതാമസമാക്കിയി രുന്നുവെന്നും, ഇന്ത്യന്‍ സ്ത്രീകളെ വിവാഹം ചെയ്തിരുന്നുവെന്നും സ്റ്റോക്ക്‌ രേഖപ്പെടുത്തുന്നു൦. പ്രാചീനകാലത്ത്‌ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന “മുഅ്ത്ത്‌ എന്ന താല്‍ക്കാലിക വിവാഹസമ്്ദായവും, കേരളീയവനിതകളു മായി കുടുംബബന്ധം പുലര്‍ത്താന്‍ അവര്‍ക്കു സഹായകമായി വര്‍ത്തിച്ചിരു ന്നു. ഖലാസിമാരുടെ സാന്നിദ്ധ്യം ഗ്രാചീനകേരളത്തില്‍ വിദേശവാണിജ്യത്തിന്റെ ഫലമായി നിലവില്‍വന്ന തുറമുഖദേശങ്ങളില്‍ അറബികള്‍ വാസമുറപ്പിച്ചതോടെയാണ്‌ പില്‍ക്കാലത്ത്‌ മാപ്പിളമാര്‍ എന്നു വിളിച്ചുപോന്ന മുസ്ലിംജനവിഭാഗം രൂപംകൊള്ളുന്നത്‌. അറ ബികള്‍ ഇന്നാട്ടിലെ സ്ത്രീകളെ വിവാഹംചെയ്യുക വഴിയുണ്ടായ സങ്കരവിഭാഗ മാണിവര്‍ എന്നു കരുതപ്പെടുന്നു. കേരളത്തിന്റെ ചില തീരദേശങ്ങളില്‍ പ്രാചീ നകാലംമുതലേ അധിവസിച്ചു വരുന്ന ഖലാസിമാരുടെ ഉത്പത്തിയുമായും ഇ തിന്‌ ബന്ധമുണ്ടാവണം. കോഴിക്കോടിനടുത്ത ബേപ്പൂരിലും, കണ്ണൂരിലെ വള പട്ടണത്തുമെല്ലാം സജീവസാന്നിധ്യമറിയിച്ചിരുന്ന ഒരു തൊഴില്‍കൂട്ടമാണ്‌ ഖലാ സിമാര്‍. വലിയ ഉരുക്കളും ബോട്ടുകളുമെല്ലാം കടലിലിറക്കുന്നതില്‍ അസാമാ നൃപാടവം (്പകടിപ്പിക്കുന്ന ഇവരുടെ സേവനം, (്രിട്ടീഷകാലഘട്ടത്തില്‍ റെയി ല്‍വേപാലങ്ങളുടെ നിര്‍മ്മാണത്തിനും വ്ൃയവസായസ്ഥാപനങ്ങളില്‍ ഭാരമേറിയ യ്ന്തഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ്രയോജനപ്പെടുത്തിയിരുന്നു. കട ലില്‍ മുങ്ങുന്ന കപ്പലുകളും ബോട്ടുകളും കരക്കടുപ്പിക്കാനും ഇവര്‍ക്കു ്രത്യേ 17 ക വൈദഗ്ധ്യമുണ്ട്‌. ഖലാസി എന്ന പദത്തിന്റെ മൂുലരൂപമായ “ഖലസ്‌ എന്ന അറബിപദത്തിന്‌ കറുപ്പും വെളുപ്പും കൂടി കൂടിക്കലര്‍ന്നവന്‍ എന്ന അര്‍ത്ഥ മുണ്ട. അറബിപിതാവിന്റെയും കേരളീയമാതാവിന്റെയും ശരീരവര്‍ണത്തേ യാണ്‌ ഈ പദം വ്ൃഞ്ജിപ്പിക്കുന്നത്‌. മാപ്പിളശബ്ദത്തിന്റെ നിഷപത്തി മലബാറിലെ മുസ്ലിംകളെ കുറിക്കാന്‍ ഉപയോഗിക്കുന്ന മാപ്പിള എന്ന പദത്തിന്റെ നിഷപത്തിയെക്കുറിച്ചു ഗവേഷകര്‍ ഏകാഭി്രായക്കാരല്ല. മലബാ റിനു പുറത്ത്‌, മറ്റു ്രദേശങ്ങളിലെ മുസ്ലിംകളെ ഈ പദംകൊണ്ടു വ്യവഹരി ക്കാറില്ല. പുറമേ നിന്നു മലബാറിലേക്കു കുടിയേറിയ മുസ്‌ലിംകള്‍ ഇപ്പോഴും മറ്റു പേരുകളിലാണറിയപ്പെടുന്നത്‌. പാലക്കാട്‌, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥ ലങ്ങളില്‍ നിന്നെത്തിയ തമിഴ്മാതൃഭാഷക്കാരായ മുസ്ലിംകളെ “റാവുത്തര്‍” എ ന്നും, കര്‍ണ്ണാടകയില്‍ നിന്നുവന്ന ഉര്‍ദുമാതൃഭാഷയായുള്ളവരെ “പഠാണി'യെ ന്നും വിളിക്കുന്നത്‌ ഉദാഹരണം. തിരുവിതാംകൂറിലെ ക്രൈസ്തവരെ റ“ന്രസാ ണിമാപ്പിള്‌ യെന്നും, യഹൂദരെ “ജൂതമാപ്പിള എന്നും വിളിച്ചുവന്നിരുന്നുവെ ങ്കിലും മലബാറില്‍ മുസ്‌ലിംകളുടെ പേരിലാണ്‌ ഒരു സാമുദായികസംജ്ഞ യായി പില്‍ക്കാലത്ത്‌ ഇതു രൂഡ്മുലമായത്‌. “പുറമെ നിന്നുവന്ന്‌ വിദേശവ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വരെ മാപ്പിളമാരായി കരുതുന്നത്‌ പഴയ പതിവാണെന്നും, ന്രസാണിയും ജൂത നും ഏറെയില്ലാത്ത വടക്കന്‍ഭാഗങ്ങളില്‍ വേര്‍തിരിക്കേണ്ട (പശ്നമില്ലാത്തതി നാല്‍ മുസ്ലിംകളെ “മാപ്പിള എന്നുമാര്തം വിളിച്ചുപോന്നു എന്നും കരുതാ മെന്ന്‌” എം. ഗംഗാധരന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഇബ്നുബത്തുത്തയുടെയോ അതിനുമുമ്പുള്ള സഞ്ചാരികളുടെയോ കു റിപ്പുകളിലൊന്നും മുസ്ലിംകളെ പരമാര്‍ശിക്കുന്നിടത്ത്‌ ഈ ്രയോഗം കാണാ ത്തതിനാല്‍ 14൦ നൂറ്റാണ്ടിനുമുമ്പ്‌ അതു പ്രചാരത്തിലില്ലെന്ന്‌ അനുമാനിക്കാം. എന്നാല്‍ 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുളള ഒന്നുംരണ്ടും ദശകങ്ങ ളില്‍ 15 വര്‍ഷത്തോളം കേരളത്തിലുണ്ടായിരുന്ന ദുവാര്‍ത്തെ ബര്‍ബോസ എന്ന പോര്‍ച്ചുഗീസുകാരന്‍ എഴുതിയ ്രന്ഥത്തില്‍ (The book of Duarte Barbosa) മലബാറിലങ്ങോളമിങ്ങോളം മുസ്ലിംകള്‍ ധാരാളമുണ്ടെന്നും ഈ നാട്ടുകാര്‍ അവരെ മാപ്പിളമാര്‍ (Mapulers) എന്നു വിളിക്കുന്നുവെന്നും വ്യക്തമായി രേഖ v v 25 പ്പെടുത്തിയിട്ടുണ്ട. ഏകദേശം 1518-ലാണ്‌ ഇതിന്റെ രചന. 18 ഈ ശബ്ദത്തിന്റെ നിഷപത്തിയെക്കുറിച്ചു വ്ൃയത്ൃസ്തവീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും “മകളുടെ ഭര്‍ത്താവ്‌” എന്ന അര്‍ത്ഥത്തിലുള്ള തമിഴ്‌ ശബ്ദത്തിന്റെ (മാപ്പിളൈ) തത്ഭവമാണതെന്ന്‌ അനുമാനിക്കുന്നതാണ്‌ യുക്തി സഹം. കച്ചവടാവശ്യാര്‍ത്ഥമോ, മത്പബോധനാര്‍ത്ഥമോ ഇവിടെയെത്തിയവ രില്‍ ഭുരിഭാഗവും, അവര്‍ ഏതു വിഭാഗക്കാരായാലും തദ്ദേശീയരായ സ്ത്രീ കളെ വിവാഹം കഴിച്ചു കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ്‌. അപ്രകാരം കേരളീയരായ പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാരായവരെ “മാപ്പിള യെന്നു വിളി ച്ചിരിക്കാനിടയുണ്ട്‌. മലബാറിലെ മുസ്‌ലിംകളുടെ വ്യവഹാരഭാഷയില്‍ മാപ്പിള, പുതുമാപ്പിള തുടങ്ങിയ ശബ്ദങ്ങള്‍ ഭര്‍ത്താവ്‌, മകളുടെ ഭര്‍ത്താവ്‌ എന്നീ അര്‍ത്ഥങ്ങളിലാണ്‌ ഇപ്പോഴും ര്രയോഗിച്ചുവരുന്നത്‌. തമിഴ്ഭാഷയോടും സംസ്കാരത്തോടും മധ്യ കാല മുസ്ലിംകള്‍ക്കുണ്ടായിരുന്ന സമ്പര്‍ക്കം ഈ പദം ആദാനം ചെയ്യുന്നതിന്‌ സഹായകമായിരിക്കാം. അറബിമലയാളം, ഉത്പത്തിയും വികാസവും അറബിമലയാളം നൂറ്റാണ്ടുകളോളം കേരളീയമുസ്ലിംകളുടെ ഭൌതികവും ആത്മീയവു മായ വ്ൃവഹാരങ്ങളുടെയും, സര്‍ഗാത്മകമായ ആവിഷ്കാരങ്ങളുടെയും മാധ്യ മമായി വര്‍ത്തിച്ച ഭാഷാരൂപമാണ്‌ അറബിമലയാളം. അറബിയിലില്ലാത്തതും മലയാളത്തില്‍ കാണുന്നതുമായ സ്വനിമങ്ങളെക്കൂടി രേഖപ്പെടുത്താവുന്നവിധം അറബിലിപിമാലയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി, അതുപയോഗിച്ചു മല യാളം എഴുതുന്ന സ്രമ്പദായമാണിത്‌. അറബിമലയാളത്തില്‍ സാഹിതൃകൃതിക ളുണ്ടാവുന്നതിനു മുമ്പുതന്നെ ബംഗാളി, തമിഴ്‌ മുതലായ ഭാഷകള്‍ അറബി ലിപിസങ്കേതം ഉപയോഗിച്ചു രേഖപ്പെടുത്തിയിരുന്നതായി ചില ഗവേഷകര്‍ അനുമാനിക്കുന്നുണ്ട്‌. അറബിത്തമിഴും ബംഗാളിയും പ്രഥമ അറബിമലയാളകാവൃമായി പരിഗണിച്ചുവരുന്ന മുഹ്യിദ്ദീന്‍ മാല (60മ്ൃയുടെ കര്‍ത്താവ്‌ ഖാസി മുഹമ്മദിന്റെ കാലത്തുതന്നെ അറബിത്തമിഴ്‌ സാ ഹിതൃം സമ്പുഷ്ടമായിത്തീര്‍ന്നിരുന്നു. അറബിത്തമിഴ്കവികളായ ഉമ്മര്‍ പൃല 19 വര്‍, സീതക്കാലി മരക്കാര്‍, തക്കല പീര്‍മുഹമ്മദ്‌ സാഹിബ്‌, സദഖത്തുള്ളാ ഹില്‍ ഗാഹിരി തുടങ്ങിയ ്രമുഖര്‍ അദ്ദേഹത്തിന്റെ സമകാലികരാണ്‌. ” തമിഴക ത്തെ കോറമണ്ഡല്‍ പ്രദേശത്ത്‌ പ്രചാരത്തിലിരുന്ന ഭക്തി്രധാനമായ കോര്‍വ കളെ മാതൃകയാക്കിയാണ്‌ മുഹ്‌യിദ്ദീന്‍മാല രചിക്കുന്നത്‌. “കോര്‍വ ഇതൊക്കെ യും നോക്കിയെടുത്തോവര്‍' എന്ന കാവ്യത്തിലെ ്രയോഗം ഇതിലേക്കു വിര ല്‍ ചൂണ്ടുന്നുണ്ട്‌. മുഹ്യിദ്ദീന്‍മാലയുടെ രചനയ്ക്കു മുമ്പുതന്നെ അറബിത്തമി ഴില്‍ കൃതികളുണ്ടായിട്ടുണ്ട്‌. വണ്ഠക്കളഞ്ചിയപുലവരുടെ “ആമാരം മസാല എന്ന അറബിത്തമിഴ്കാവൃത്തിന്റെ രചനാകാലം (്രിസ്തുവര്‍ഷം 1572-ആണെ ന്ന്‌ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ ചൂണ്ടിക്കാണിക്കുന്നു.” എന്നാല്‍ അറബിമല യാളത്തിലെ മാലപ്പാട്ടുകാര്‍ക്കു മാര്‍ഗദര്‍ശകമായ തമിഴകത്തെ “മാലൈകള്‍' എന്നാണാരംഭിച്ചതെന്നു വ്യക്തമല്ല. 14-0൦ നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ലഘുകൃതി (പൾസന്ത്മാലൈ)കണ്ടെത്തിയിട്ടുണ്ട്‌. എട്ടു ചെറിയ ഖണ്ഡങ്ങ ളുള്ള ഈ കാവ്യം അജ്ഞാതകര്‍ത്തൃകമാണ്‌. അറബിമലയാള പദ്യസാഹിതൃത്തിലെ പ്രമുഖശാഖയായ പടപ്പാട്ടുകള്‍ ക്കും, അറബിത്തമിഴുമായി ബന്ധമുണ്ട്‌. മധുരസ്വദേശി വരിസൈ മുഹ്യദ്ദീൻ പുലവര്‍ ഹിജ്റ 1098-ല്‍ (എ.ഡി 1686)-ല്‍ രചിച്ച കൃതിയാണ്‌ സഖൂം പടൈ പ്പോര്‍. മാപ്പിളപ്പാട്ടുകളുടെ ഇശലുകളെയും ്രാസവ്യവസ്ഥയെയും ഗണ്യമായി സ്വാധീനിച്ച അറബിമലയാളകാവ്യമായ സഖും പടപ്പാടു, സഖും പടൈപ്പോ റിന്റെ ആശയാനുവാദമാണ്‌. മുഹ്‌യിദ്ദീന്‍മാല രചിക്കപ്പെട്ട അതേ നൂറ്റാണ്ടിലാ ണ്‌ ഈ കൃതിയും എഴുതിയിട്ടുള്ളത്‌. വിവിധ ഇന്തഴ്യൻ-അറബിഭാഷകളിലുണ്ടായ സാഹിതൃകൃതികളില്‍ അറി യപ്പെട്ടിടത്തോളം ആദ്യ കൃതിയുണ്ടായത്‌ അറബി-ബംഗാളിയിലാണെന്ന്‌ ഇ. എം. ഹഖ്‌ എഡിറ്റു ചെയ്ത “മുസ്‌ലിം ബംഗ്ലാസാഹിതൃം” എന്ന കൃതിയെ ഉദ്ധ രിച്ച്‌ ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌ അഭിഗ്പായപ്പെടുന്നു. 1513-ല്‍ സയ്യിദ്‌ സുല്‍ ത്താന്‍ രചിച്ച നബിവംശ” കാവ്യമാണ്‌ ്രസ്തുത കൃതി. 8 മൃഹ്യിദ്ദീന്‍മാലക്ക്‌ (1607) മുമ്പ്‌ അറബിത്തമിഴിലും, അറബിബംഗാളി യിലും കൃതികള്‍ രചിക്കപ്പെടിട്ടുണ്ട്‌ എന്നല്ലാതെ, ഇത്തരംവസ്തുതകളെ ആധാ രമാക്കി ്രസ്തുത രചനകള്‍ക്കു മുമ്പു അറബിമലയാള ഭാഷയോ, സാഹിതൃ മോ രൂപപ്പെട്ടിട്ടിലല എന്ന നിഗമനത്തിലെത്താനാവില്ല. രചനാകാലം കൃതിയില്‍ തന്നെ പരാമര്‍ശിക്കപ്പെട്ടതിനാല്‍ മുഹ്യിദ്ദീന്‍മാലയുടെ കാലഗണന കൃതൃമാ യി നിര്‍ണയിക്കാന്‍ കഴിയുന്നുണ്ട. ഇതിനെ അനുകരിച്ചുണ്ടായ പില്‍ക്കാല 20 മാലകളിലും, വൈദ്യരുടേതുള്‍പ്പെടെയുള്ള അറബിമലയാളകാവ്യങ്ങളിലും, ഗ്രന്ഥകര്‍ത്താവിന്റെ പേരും, കാലവും കാവൃത്തില്‍ തന്നെ രേഖപ്പെടുത്തുന്ന സ്വഭാവം കാണാം. ഈ വിധമുള്ള പരാമര്‍ശങ്ങളോ സൂചനകളോ ഇല്ലെങ്കിലും ഭാഷാപര മായ സവിശേഷതകള്‍ പരിഗണിക്കുമ്പോള്‍ മുഹ്യിദ്ദീന്‍മാലയ്ക്കു മുമ്പ്‌ രചി കപ്പെടുതാവാന്‍ സാധ്യതയുള്ള ചില പാട്ടുകളുണ്ട്‌. അജ്ഞാതകര്‍ത്തൃകങ്ങ ളായ ഈ ഗാനങ്ങളില്‍ ആത്മീയസ്വഭാവമുള്ളവയും അല്ലാത്തവയും കാണാം. അറബിമലയാളത്തിന്റെ ആവിര്‍ഭാവം ഇന്ത്യാഉപഭൂുഖണ്ഡത്തില്‍ ഇസ്‌ലാമികസന്ദേശം ആദ്യമെത്തുകയും, ആരാധനാലയങ്ങളും അവ കേന്ദ്രീകരിച്ചുളള സംഘജീവിതവും ആദ്യം രൂപപ്പെ ടുകയും ചെയ്ത നാട്‌ എന്ന നിലയില്‍ കേരളത്തിനു ്രതൃക ്രാധാനൃമുണ്ട്‌. ഇന്ത്യയിലെ ്രഥമ മുസ്‌ലിംപളളി സ്ഥാപിക്കപ്പെടുത്‌ കൊടുങ്ങല്ലൂരായിരുന്ന ല്ലോ. ഹിജ്റ ആദ്യനൂറ്റാണ്ടില്‍ തന്നെ തെക്കന്‍ കൊല്ലം, ഏഴിമല, മാടായി, ശ്രീകണ്ഠാപുരം, ധര്‍മ്മടം, പന്തലായനി, ചാലിയം, കാസര്‍ഗോഡ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മ്മിക്കപ്പെടുിട്ടുണ്ട്‌. അറേബ്യന്‍നാടുകളുമായി പുരാതനകാലം മുതലേ കേരളത്തിനുണ്ടാ യിരുന്ന വ്യാപാര-വാണിജ്യ ബന്ധങ്ങള്‍, മത്രബോധനാര്‍ത്ഥം ഇവിടെയെ ത്തിയ ആദ്യകാല മുസ്‌ലിംപണ്ഡിതന്മാര്‍ക്ക്‌ ഗുണകരമായി ഭവിച്ചു. അറേബ്യന്‍ വര്‍ത്തകര്‍ക്കു ലഭിച്ച അംഗീകാരവും സാമൂഹികപദവിയും മത്രപബോധകര്‍ ക്കും ലഭിച്ചു. എ.ഡി. 849-ലെ തരിസാപ്പള്ളി ശാസനത്തില്‍ കാണുന്ന അറബി പേരുകളും” സാമൂതിരിയുടെ ഉപദേശകന്മാരായി കോഴിക്കോട്ടെ ഖാസിമാരെ നിയമിച്ചതായുള്ള രേഖകളുമെല്ലാം ആദ്യകാലമുസ്ലിംകള്‍ക്കു ലഭിച്ച അംഗീ കാരത്തിനു തെളിവാണ്‌. ഇങ്ങനെ മത-സാമൂഹിക മണ്ഡലങ്ങളില്‍ അസ്ഥിവാരമുറപ്പിച്ചുകൊണ്ട്‌ കേരളത്തിന്റെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന മുസ്ലിംകള്‍ (പബല വിഭാഗമായി മാറി. മഹല്ലുകള്‍ എന്ന പേരില്‍ പള്ളികള്‍ കേന്ദ്രീകരിച്ചു വിശ്വാ സികളുടെ കൂട്ടായ്മ രൂപപ്പെടു. മലയാളം ഒരു സ്വത്ന്തഭാഷയായി രൂപപ്പെടുന്നത്‌, എ.ഡി. ഒമ്പതാം നൂ റാണ്ടിനോടടുത്താണ്‌. വട്ടെഴുത്ത്‌, കോലെഴുത്ത്‌ തുടങ്ങിയ ലിപിരൂപങ്ങള്‍ ഉട ലെടുക്കാനും, അവയ്ക്കു ്പചാരംസിദ്ധിക്കാനും പിന്നെയും നൂറ്റാണ്ടുകള്‍ കഴി യേണ്ടി വന്നു. വിശ്വാസാചാരങ്ങളുടെ ഭാഗമായി മതസംബന്ധമായ വിഷ യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും മലബാറിലെ മുസ്‌ലിംകള്‍ക്ക്‌, തങ്ങ 21 ളുടെ മാതൃഭാഷയ്ക്ക്‌ ഒരു ലിപി അനിവാര്യമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ആദ്യകാല മുസ്ലിംപണ്ഡിതന്മാര്‍ രൂപപ്പെടുത്തിയ ലേഖനസ്രമ്പദായമാണ്‌ അറ ബിമലയാഭളം. മത്രപബോധത്തിനോ, വ്യാപാരാവശൃത്തിനോ ഇവിടെയെത്തിയ വിദേശ മുസ്ലിംകളും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട. അറബികള്‍ ചെന്നെത്തിയ മറ്റു ദേശങ്ങളിലും സമാനമായ ലേഖനസഥമ്മ്രദായം രൂപപ്പെടുത്തിയിട്ുണ്ട്‌. വേദ്ര്രന്ഥമായ ഖുര്‍ആന്‍ അറബിയിലായതിനാല്‍, സാധാരണക്കാരായ വിശ്വാസികള്‍ക്കിടയില്‍പോലും ആ ഭാഷയ്ക്ക്‌ സവിശേഷമായ സ്ഥാനം കൈ വന്നിരുന്നു. ഖുര്‍ആന്‍ പാരായണത്തിനും മറ്റു ആചാരാനുഷ്ഠാനങ്ങള്‍ക്കും അറബിഭാഷാപഠനം അനിവാര്യമായതിനാല്‍ നിര്‍ബന്ധബുദ്ധ്യാ അതു പധിക്കു ന്നതിലും പഠിപ്പിക്കുന്നതിലും ആരംഭകാലം മുതലേ, മുസ്ലിംകള്‍ ബദ്ധരശദ്ധ രായിരുന്നു. ഇങ്ങനെ സ്വായത്തമാക്കുന്ന അറബിലിപി ഉപയോഗിച്ചു തന്നെ, തങ്ങളുടെ മാതൃഭാഷയും എഴുതാമെന്നു വന്നത്‌ വലിയൊരു സാകര്യ മായി അനുഭവപ്പെട്ടു. മതപരമായ ആവശ്യങ്ങള്‍ക്കാണ്‌ തുടക്കത്തില്‍ ഇതു ്പയോജ നപ്പെടുത്തിയിരുന്നതെങ്കിലും, ്രമേണ മറ്റു വ്യവഹാരമണ്ഡലങ്ങളിലേക്കും വ്യാപിച്ചു. ആത്മീയഗ്രന്ഥങ്ങള്‍ക്കു പുറമെ വൈജ്ഞാനികവും സര്‍ഗാത്മകവു മായ രചനകളും ദിനപ്രതങ്ങളും ആനുകാലികങ്ങളുമെല്ലാം പില്‍ക്കാലത്ത്‌ അറബിമലയാളത്തില്‍ ധാരാളമായി ്രസിദ്ധീകരിക്കപ്പെട്ു. മലയാള ലിപി പരിചയപ്പെടുന്നതിലൂടെ ഒരു മലയാളിക്ക്‌ കൈവരുന്ന മിക്ക ്രയോജനങ്ങളും അറബിമലയാളപഠനത്തിലൂുടെ തന്നെ സാധ്യമാകുന്നതിനാല്‍ 20-ാം നൂറ്റാ ണ്ടിന്റെ തുടക്കംവരെ മുസ്‌ലിംകള്‍ മലയാളപഠനത്തില്‍ വലിയ താല്പര്യം പകടിപ്പിച്ചിരുന്നില്ല.. കേരളീയപൊതുസമൂഹത്തില്‍ വളരെ കുറഞ്ഞ സാക്ഷ രതാശതമാനം നിലനിന്നിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ്രാരംഭദശയില്‍ തന്നെ, മറ്റൊരു ലിപിസങ്കേതം ഉപയോഗിച്ചാണെങ്കിലും തങ്ങളുടെ മാതൃഭാഷ എഴു താനും വായിക്കാനും മലബാറിലെ മുഴുവന്‍ മുസ്ലിംകള്‍ക്കും സാധിച്ചിരുന്നു. അറബിമലയാളത്തില്‍ ദപ്രസിദ്ധീകരിച്ച അയ്യായിരത്തോളം കൃതികളും അസംഖ്ൃം ആനുകാലികങ്ങളും സമ്പൂര്‍ണസാക്ഷരത കൈവരിച്ച ഒരു സമൂഹ ത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. മോയിന്‍കുട്ടിവൈദ്യരെപ്പോലുളള ്പതിഭാ ശാലികള്‍ അവരുടെ രചനകള്‍ അറബിമലയാളത്തില്‍ (്പസിദ്ധീകരിച്ചതിന്റെ കാരണമിതാണ്‌. ആധുനിക വിദ്യാഭ്യാസ ്രചാരണത്തിലും, സാമൂഹിക പരിഷ്കരണ സംരംഭങ്ങളിലും മൃന്‍നിരയിലുണ്ടായിരുന്ന വക്കം മയലവിയും(1873- 1932), മക്തി തങ്ങളും(1847-1912) മലയാളത്തോടൊപ്പം അറബിമലയാളത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയവരാണ്‌. കെ.രാമകൃഷണപിള്ളയുടെ 22 പ്രതാധിപതൃത്തില്‍ പുറത്തിറക്കിയ സ്വദേശാഭിമാനിയുടെ ഉടമസ്ഥനായിരുന്ന വക്കം മനലവി, “മുസ്ലിം” (190൭), “ദീപിക (1931) എന്നീ പേരുകളില്‍ മലയാള ത്തിലും, അല്‍ ഇസ്‌ലാം” (1917) എന്ന പേരില്‍ അറബിമലയാളത്തിലും മാസി കകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവര്‍ത്തനങ്ങളും, സ്വതന്ത്രരചനകളുമായി മല യാളത്തിലും അറബിമലയാഭളത്തിലും നിരവധി ഗ്രന്ഥങ്ങളും, ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. പുരോഗമനകാഴ്ചപ്പാടുകളില്‍ ന്നിനിന്നുകൊണ്ട്‌ അറബിമലയാളത്തിലും മലയാളത്തിലും ഒരുപോലെ രചന നടത്തിയ മക്തി തങ്ങള്‍ മാതൃഭാഷാവിദ്യാഭ്യാസത്തിന്‌ ്രതൃയക പ്രാധാന്യം നല്‍കി. അദ്ദേഹം രചിച്ച “കഠോര കുൂഠാര്‌ മാണ്‌ (1884)ഒരു മലയാളിമുസ്ലിം മലയാളത്തില്‍ രചി ചു ആദൃഗ്രന്ഥം. യുറോപ്യന്‍മിഷനറിമാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കു മറു പടി എന്ന നിലയിലാണ്‌ ഈ ഗ്രന്ഥം രചിക്കുന്നത്‌. അ്രപകാശിതങ്ങളായ ഏഴു രചനകള്‍ ഉള്‍പ്പെടെ 36 മലയാഭ്രഗമ്ഥങ്ങളുടെ കര്‍ത്താവായ മക്തി തങ്ങള്‍ “ഇസ്‌ലാമും മരുമക്കത്തായവും”, “'തഅ്ലീമുല്‍ ഇഖ്വാന്‍', “മുഅല്ലിമുല്‍ ഇഖ്‌ വാന്‍” എന്നീ അറബിമലയാള കൃതികളുടേയും രചയിതാവാണ്‌. “സത്യ്രപകാ ശം” (1899), “പരോപകാരി” (ഭട) എന്നീ മലയാളമാസികള്‍ക്കൊപ്പം “തുഹ്ഫ ത്തുല്‍ അഖ്യാര്‍ വ ഹിദായത്തുല്‍ അശ്റാര്‍ (1894) എന്ന അറബിമലയാള ആനുകാലികത്തിന്റെ പ്രതാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. alGA6)0 അറബിമലയാളം ഏതുകാലത്താണു രൂപപ്പെട്ടതെന്ന്‌ ആധികാരികമായ തെളിവുകളുടെ വെളിച്ചത്തില്‍ സ്രഥാപിക്കപ്പെടടിട്ടില്ല. ടറാമുതല്‍ 1200വരെ വര്‍ ഷത്തെ പഴക്കം ഈ ശാഖക്കുള്ളതായി ഗവേഷകര്‍ പറയുന്നു. ്രാചീന ശാസ നങ്ങളോ, ്രമാണങ്ങളോ ലഭ്യമല്ല. പുരാതന പള്ളികളോടനുബന്ധിച്ചു കാണു ന്ന ലിഖിതങ്ങളെല്ലാം പൂര്‍ണമായും അറബിയിലുള്ളതാണുതാനും. മാപ്പിളപ്പാട്ടിനെ പരാമര്‍ശിക്കുന്നിടത്ത്‌ “അവയില്‍ പ്രാചീനങ്ങളായുളളവ യ്ക്ക്‌ അറുനൂറ്‌ കൊല്ലത്തെയെങ്കിലും പഴക്കം കാണണമെന്നാണ്‌ അഭിജ്ഞന്‍ മാരുടെ പക്ഷമെന്ന്‌' ഉള്ളൂര്‍ പ്രസ്താവിക്കുന്നുണ്ട്‌.” ക്രി.വ. ന്5-ാം നൂറ്റാണ്ടിനു ശേഷമാണ്‌ അറബിമലയാളമുണ്ടായതെന്നാണ്‌ ബാലകൃഷ്ണന്‍ വള്ളിക്കുന്നി ന്റെ അനുമാനം. “അറബിമലയാളലിപി കേരളത്തില്‍ വ്യാപകമാവുന്നത്‌ പള്ളി കളോടനുബന്ധിച്ചുള്ള മതപഠനകേന്ദ്രങ്ങങായ ദര്‍സുകളുടെ ആരംഭത്തോടെ യാണ്‌. കേരളത്തില്‍ ആദ്യ ദര്‍സ്‌ മലപ്പുറംജില്ലയിലെ താനൂര്‍ വലിയകുളങ്ങര 23 പള്ളിയില്‍ ഹി. 670-ലും (രകി.വ. 1272) രണ്ടാമത്തെ ദര്‍സ്‌ ഹി. 785 (രി. വ 1383)ല്‍ കോഴിക്കോട്‌ കുറ്റിച്ചിറ ജുമാഅത്ത്‌ പള്ളിയിലും തുടങ്ങിയെന്ന്‌ അദ്ദേ ഹം പറയുന്നു.” ദര്‍സുകളുടെ വ്യാപനം അറബിമലയാളത്തിന്റെ പ്രചാരത്തിന്‌ ആക്കം കൂട്ടിയിരിക്കാം എന്നല്ലാതെ അതിന്റെ തുടക്കം, ലിപിയുടെ പ്രാരംഭമായി കാ ണാന്‍ വയ്യ. എഴുത്തുവിദ്യ ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ അവ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ടാവണം എന്നു കരുതിക്കൂടാ. ആദ്യത്തെ ദര്‍സുകള്‍ മേല്‍പ്പറ ഞ്ഞവയാണെന്ന്‌ സ്ഥാപിക്കുന്നതിനുള്ള വിശ്വസനീയ രേഖകളും ലഭ്യമാകേണ്ട തുണ്ട്‌. ഖുര്‍ആന്‍പഠനം, പാരായണം എന്നിവയ്ക്ക്‌ ആദ്യകാലം മുതലേ, പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്ന ജനവിഭാഗത്തിനിടയില്‍, അഞ്ചോ, ആറോ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ ലേഖനവിദ്യ ഗ്രചാരത്തിലായതെന്ന്‌ വിചാരിക്കാ നും ഗ്രയാസമുണ്ട്‌. മലയാളം സ്വത്ന്ത്ഭാഷയായി രൂപപ്പെട്ട (കി.വ.9-ാം നൂറ്റാ ണ്ടിനു ശേഷം അധികം വൈകാതെ അറബിമലയാളം രൂപപ്പെട്ടതായി അനുമാ നിക്കുന്നവരുണ്ട്‌. “ചില ചരിത്രവസ്തുതകള്‍ വച്ചുനോക്കുമ്പോള്‍ ഒമ്പതാം നൂറ്റാണ്ടിലോ, 10-ാം൦ നൂറ്റാണ്ടിന്റെ ആരംഭത്തിലോ തന്നെ അറബിമലയാളം ഉട ലെടുത്തിട്ടുണ്ടെന്നാണ്‌ ഒ. ആബുവിന്റെ പക്ഷം. അറബിലിപി പ്രത്ൃക്ഷപ്പെടുന്ന ആദ്യ കേരളീയരേഖയായ എ.ഡി. 849- ലെ തരിസാപ്പള്ളി ശാസനത്തില്‍ സാക്ഷികളായി ചേര്‍ത്തിരിക്കുന്നവര്‍ അറബി ലിപിയില്‍ പേരെഴുതി ഒപ്പിട്ടതു കാണാം. കേരളത്തില്‍ വാസമുറപ്പിച്ച വിദേശീ യരായ വര്‍ത്തകപമുഖരാവണം ഈ സാക്ഷികള്‍. അറബിലേഖനവിദ്യ വശമാ യിരുന്ന ഇത്തരം വ്ൃക്തികളില്‍ നിന്നും, ആദ്യകാല മുസ്‌ലിം ആരാധനാലയ ങ്ങളില്‍ പുരോഹിതന്‍മാരായെത്തിയ വിദേശീയരില്‍നിന്നും തദ്ദേശീയമുസ്‌ ലിംകള്‍ എഴുത്തു പരിശീലിച്ചു. ഖുര്‍ആന്‍പാരായണത്തിനും ഇതര അനുഷ്ഠാ നങ്ങള്‍ക്കും അത്‌ അനിവാര്യമായിരുന്നുതാനും. തങ്ങള്‍ പരിശീലിപ്പിച്ച പുതി യ ലിപിസങ്കേതവുമുപയോഗിച്ച തമിഴകത്തേയും കേരളത്തിലേയും വിശ്വാസി കള്‍ അവരുടെ മാതൃഭാഷ രേഖപ്പെടുത്തിത്തുടങ്ങി. മത്രപബോധനാര്‍ത്ഥം വന്ന മുസ്ലിംമിഷണറിമാര്‍ അതിന്റെ സാധൃതകള്‍ തിരിച്ചറിഞ്ഞ്‌ അതിനെ പ്രോത്സാ ഹിപ്പിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിലും തമിഴ്നാ ട്ടിലെ ചില കേന്ദ്രങ്ങളിലും മുസ്ലിം സാമൂഹികജീവിതം ശക്തിപ്രാപിച്ച 12, 13 നൂറ്റാണ്ടുകളില്‍ അറബിമലയാളവും, അറബിത്തമിഴും ്രചാരത്തില്‍ വന്നിരു ന്നതായി അനുമാനിക്കാവുന്നതാണ്‌. 24 സ്വതന്ത്രഭാഷാവാദം നിയതമായ പദാവലിയും വ്യാകരണവുമുള്ള ഒരു സ്വതന്ത്രഭാഷയാണ്‌ അറബിമലയാളമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്‌. അറബിമലയാളത്തെക്കു റിച്ച്‌ രചിച്ച ര്പഥമചരിത്രര്ന്ഥത്തിന്റെ കര്‍ത്താവായ ഒ. ആബുവിന്റെ വീക്ഷണ മനുസരിച്ച്‌ “കൊടുങ്ങല്ലൂരിനും, കാസര്‍ഗോഡിനുമിടയിലുള്ള ദേശ്ൃഭാഷയാ ണത്‌. വിവിധ ഭാഷകളില്‍ നിന്നും സ്രശദ്ധം തെരഞ്ഞെടുത്ത്‌ അലകും പിടിയും മാറ്റി മലയാളീകരിച്ച അര്‍ത്ഥപുഷടങ്ങളായ പദങ്ങളാലും ശൈലീവിശേഷങ്ങ ളാലും ്രയോഗ വൈശിഷ്ട്യങ്ങളാലും സമ്പുഷ്ടമാണത്‌.” ൦ അറബിമലയാളത്തെ, മലയാളം എഴുതുന്നതിനുള്ള ഒരു സംവിധാനം മാ്രമായിക്കണ്ടാല്‍ അതിനു സാഹിതൃമില്ലെന്നു പറയേണ്ടിവരുമെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്‌. മലയാളത്തില്‍ നിന്നു വൃതൃസ്തമായി പദതലത്തിലും, വ്യാകരണതല ത്തിലും അറബിമലയാളകൃതികളില്‍ കാണുന്ന സവിശേഷതകളെ മുന്‍നിര്‍ ത്തിയാണ്‌ ഈ വിധമുള്ള സ്വതന്ത്രഭാഷാവാദം മുന്നോട്ടു വയ്ക്കുന്നത്‌. അത്ത രത്തിലുളള ചില പ്രത്യേകതകള്‍ പരിശോധിക്കാം. പദങ്ങള്‍ മലയാളത്തില്‍ ്രചാരത്തിലില്ലാത്ത നിരവധി അറബി, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനിപദങ്ങള്‍ തത്സമരുപത്തിലും, സംസ്കൃതം, തമിഴ്‌, കന്നഡ ശബ്ദ ങ്ങള്‍ തത്ഭവരുൂപത്തിലും അറബിമലയാളത്തില്‍ കാണാം. മതപരമോ, സാമു ഹികമോ ആയ സമ്പര്‍ക്കങ്ങളില്‍ മാപ്പിളമാരുടെ വ്ൃയവഹാരഭാഷയിലേക്കും, അതുവഴി അറബിമലയാള സാഹിതൃകൃതികളിലേക്കും സംരകമിച്ച പദങ്ങളാണ്‌ ഇവയിലേറെയും. പദങ്ങളുടെ വാമൊഴിരുപങ്ങള്‍ അതേ രൂപത്തില്‍ ഗ്രന്ഥഭാഷ യിലും ്രയോഗിക്കുന്ന പതിവ്‌ സാധാരണയായിരുന്നു. സംസ്കൃത ശബ്ദങ്ങ ളെ ദ്രാവിഡ മാതൃകയില്‍ സംസ്കരിച്ചെടുക്കുന്ന രൂപങ്ങളും നിരവധിയുണ്ട്‌. കുട്ടം(കുഷ്ഠം), കോരം (ഘോരം), സിച്ച (ശിക്ഷ), കൊരോദം (ക്രോധം), ഏതു(ഹേതു) മുതലായ രൂപങ്ങള്‍ ഉദാഹരണം. സംസ്കൃതത്തില്‍ നിന്ന്‌ മല യാളം ആദാനം ചെയ്ത അതിഖരഘോഷാക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധം, അറബിമലയാളലിപി പരിഷ്കരിക്കുന്നതിനുമുമ്പ്‌ ഇത്തരം രൂപങ്ങള്‍ സാഹിതൃ കൃതികളില്‍ ഗ്പയോഗിച്ചിരിക്കാനും, പില്‍ക്കാലത്തും അതു തുടര്‍ന്നിരിക്കാനു മുളള സാധ്യതയുമുണ്ട്‌. 25 വ്യാകരണതലം അറബിമലയാളകൃതികളിലെ ഭാഷ പരിശോധിച്ചാല്‍ വ്യാകരണ സംബ സന്ധമായി മലയാളത്തില്‍നിന്നു ഭിന്നമായ ചില സവിശേഷതകള്‍ കണ്ടെത്താ നാവും. വിഭക്തിപ്രത്ൃയങ്ങളില്‍ കാണുന്ന വൃതിയാനമാണ്‌ അവയില്‍ പ്രധാനം. ്രതിഗ്രാഹികാവിഭക്തിയായ “എ” യുടെ സ്ഥാനത്ത്‌ “നെ” എന്നും (ഉദാ- ഒരു ത്തിനെ), ്രയോജികാവിഭക്തി (ആല്‍)യുടെ സ്ഥാനത്ത്‌ “ആലെ (എന്നതി നാലെ, വനതിനാലെ) എന്നും ്രയോഗിച്ചു കാണുന്നുണ്ട്‌. ഭാഷയിലെ ഉദ്ദേശികാവിഭക്തിയില്‍ (ക്ക്‌, ന്‌) വരുന്ന രുപങ്ങള്‍ അറബി മലയാളത്തിലാവുമ്പോള്‍ അവനിക്ക്‌(അവന്‌) ,ആണിനിക്ക്‌(ആണിന്‌) എന്നായി മാറും. ഇതുപോലെ “ഓനിക്കി', “പടശ്ശോനിക്കി” തുടങ്ങിയ ്രയോഗമാതൃക കള്‍ അറബിമലയാളത്തിലുളളതായി കെ.എം. ്രഭാകരവാരിയര്‍ ചൂണ്ടിക്കാണി ക്കുന്നു. ്രയോജികാവിഭക്തിയുടെ പ്രത്യയമായ ആല്‍, ആധാരികയുടെ ര്പത്യൃ യമായ ഇല്‍ എന്നിവ സംയോജികയുടെ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ്‌ മറ്റൊരു സവിശേഷത.” ഉദാ. കേദമാല്‍ - ഖേദത്തോടെ ബെസനമില്‍ - വ്യസനത്തോടെ നാമങ്ങളില്‍ നിന്നും ശ്രിയാധാതു ഉണ്ടാക്കാന്‍ “ചെയ്യുക എന്നതിനു പകരം “ആക്കുക ഉപയോഗിക്കുന്നു”. ഉദാ. സബൂുറാക്കി (ക്ഷമിച്ചു) കൊടുന്തമിഴ്‌ മലയാളമായി പരിണമിച്ചതിന്‌ കേരളപാണിനി ചൂണ്ടിക്കാ ണിക്കുന്ന അനുനാസികാതിപ്രസരം, സ്വരസംവരണം, പുരുഷഭേദനിരാസം തുടങ്ങിയ ന്യായങ്ങള്‍ അറബിമലയാളത്തില്‍ അധികമൊന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. പലപ്പോഴും തമിഴ്മാതൃകകളെ അതേപടി പിന്തുടരുന്നതുകാണാം. മോയിന്‍കുട്ടി വൈദ്യരുടെ രചനകള്‍ ഇവയ്ക്കു മികച്ച ഉദാഹരണങ്ങളാണ്‌. മലയാളത്തിന്റെ ലിപ്യന്തരണം (transliteration) അറബിമലയാളത്തെ പ്രത്യേകഭാഷയായി കാണണമെന്നു വാദിക്കുന്ന വര്‍ മുഖ്യമായും ചൂണ്ടിക്കാണിക്കുന്നത്‌, മലയാളത്തില്‍ നിന്നുള്ള അതിന്റെ 26 വ്യാകരണ വൃതിയാനങ്ങളും കൃതികളിലെ ്രയോഗവിശേഷങ്ങളും, പദാവലി യുമാണ്‌. ഇത്തരം വാദഗതികള്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ചുവടെ പറയു ന്ന നിഗമനങ്ങളിലെത്താനാവും. 1. അറബിമലയാളകൃതികളിലെ പദങ്ങളില്‍ ഒരു ഭാഗം മലബാര്‍ഗ്രദേശ ത്തെ മുസ്ലിംകളുടെ വാമൊഴിയില്‍ കാണുന്നവ തന്നെയാണ്‌. കൃതി കള്‍ സംവദിക്കേണ്ടത്‌ സാധാരണ ജനങ്ങളോടായതിനാല്‍ പണ്ഡിത ന്മാര്‍ പോലും വാമൊഴിരുപങ്ങള്‍ സാഹിതൃകൃതികളില്‍ ്പയോഗിച്ചു. പദ്രപയോഗത്തില്‍ ശുദ്ധം, അശൃദ്ധം തുടങ്ങിയ വേര്‍തിരിവുകള്‍ക്കൊ ന്നും അവിടെ ്പസക്തിയുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വാമൊഴി രൂപ ങ്ങളും, ഇതര ഭാഷാസമൂഹങ്ങളുമായുള്ള സംസര്‍ഗ്ഗം വഴി അറബിമല യാളത്തിലേക്കു സംക്രമിച്ചപദങ്ങളും ചൂണ്ടിക്കാണിച്ച്‌ അവ അറബിമല യാളത്തിലെ തനതു പദാവലിയാണെന്നും, അതുകൊണ്ടുതന്നെ ഇതൊ രു ്രത്യേക ഭാഷയാണെന്നും പറയുന്നതു യുക്തിസഹമല്ല. 2, അറബിമലയാള ഗ്രമന്ഥകര്‍ത്താക്കളിലേറെയും മലയാളത്തിലെന്നപോലെ അറബി, തമിഴഭാഷകളിലും പാണ്ഡിതൃമുളളവരായിരുന്നു. തമിഴകത്തു രൂപം കൊണ്ട അറബിത്തമിഴ്‌ സാഹിതൃകൃതികളും അവയുടെ കര്‍ത്താ ക്കളുമായി ഇവര്‍ക്കുണ്ടായിരുന്ന ബന്ധം സുവൃക്തമാണ്‌. ലിംഗ-വചന ്രത്ൃയങ്ങള്‍ ചേര്‍ന്ന കിയാരുപങ്ങള്‍ അറബിമലയാളകൃതികളില്‍ വ്യാ പകമായി കാണുന്നത്‌ അവയുടെ രചയിതാക്കളുടെ തമിഴ്ബന്ധമോ അനുകരണ്രമമോ മൂലമാണ്‌. അവയെ അറബിമലയാളത്തിന്റെ സവി ശേഷതയായി കണ്ടുകൂടാ. 3. വ്യാകരണസംബന്ധമായി ആധുനികമലയാളത്തില്‍ നിന്നും വൃത്യസ്ത മായി കാണുന്ന ്രയോഗങ്ങള്‍ തിരുനിഴല്‍മാല, അംബരീഷോപാഖ്യാ നം പോലുള്ള ്രാചീനകൃതികളിലുമുണ്ട്‌. മലയാളത്തിലെ ചില പ്രാചീ ന പ്രയോഗമാതൃകകളെ അറബിമലയാളം സംരക്ഷിച്ചു പോന്നു എന്ന താണു ശരി. വാമൊഴിയുടെ സ്വാധീനവും ഇത്തരം ്രയോഗങ്ങളില്‍ കാണുന്നുണ്ട്‌. A, വിവിധഭാഷകളിലെ പദങ്ങളും പ്രയോഗങ്ങളും ഇടകലര്‍ത്തിയുള്ള ഒരു രചനാശൈലിയാണ്‌ മാപ്പിളകവികള്‍ പൊതുവെ സ്വീകരിച്ചത്‌. “കളവ്‌ പറയല്ലാ എന്നുമ്മ ചൊന്നാറെ/ കള്ളന്റെ കയ്യില്‌ പൊന്ന്‌ കൊടുത്തോ വര്‍” എന്ന മട്ടിലുള്ള ഖാസി മുഹമ്മദിന്റെയും, നാടന്‍പാട്ടുകളുടെ താള ത്തില്‍ രചിക്കപ്പെട്ട ആദ്യകാല മാപ്പിളപ്പാട്ടുകളുടേയും ശൈലി അതീവ ലളിതമാണ്‌. എന്നാല്‍ മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടുന്ന അറബിമലയാള 27 പദൃശാഖ്രപമേയത്തിലും ഭാഷയിലുമെല്ലാം പില്‍ക്കാലത്ത്‌ ഗരവ സ്വഭാവമാര്‍ജ്ജിച്ചു. അവയില്‍ കാണുന്ന അനൃഭാഷപദങ്ങളുടെ സ്വഭാ വവും, അവ അറബിമലയാളത്തില്‍ കടന്നുവന്ന സാഹചര്യവും പരിഗ ണിക്കാതെയുള്ള നിഗമനങ്ങള്‍ വസ്തുതാപരമല്ല. അറബിമലയാളത്തില്‍ കാണുന്ന ചെറിയതോതിലുള്ള വ്യാകരണ വൃതി യാനങ്ങളെയോ, തനിമലയാളത്തില്‍ നിന്ന്‌ വൃതൃസ്തമായുള്ള പദാവലിയെ യോ മാര്രം മുന്‍നിര്‍ത്തി അതിനെ ഒരു ്രതയേകഭാഷയായി പരിഗണിക്കാനാ വില്ല. അത്‌ മലയാളത്തിന്റെ ഒരു ലിപ്യന്തരണമാണെന്ന നിഗമനമാണ്‌ വസ്തു താപരമായി ശരിയാവുക. അറബിമലയാളത്തിലെ കാവഡ്യഭാഷയും, അന്്ൃയഭാഷാപദങ്ങളും അറബിമലയാളകൃതികളിലെ മി്രഭാഷാരീതിയും, അറബിലിപി ഉപ യോഗിച്ചുള്ള വരമൊഴിയുമാണ്‌ പലപ്പോഴും ഗവേഷകരെ തെറ്റായ നിഗമനങ്ങ ളിലേക്കു നയിക്കുന്നത്‌. അറബിമലയാളമെന്നത്‌ മാപ്പിളമാരുടെ വായ്മൊഴിയാ ണെന്നു തെറ്റിദ്ധരിക്കുന്നവരെയും അറബിമലയാളം, മാപ്പിളഭാഷ എന്നീ സംജ്ഞകള്‍ സമാനാര്‍ത്ഥത്തില്‍ ്പയോഗിക്കുന്നവരെയുമെല്ലാം ഭാഷാഗവേഷ കര്‍ക്കിടയില്‍ കാണാം. ഈ വിഭാഗത്തില്‍പ്പെടുന്ന ഗദ്യകൃതികളിലെയും പദ്യ കൃതികളിലെയും ഭാഷാരീതികള്‍ തമ്മില്‍ ഏറെ വൃത്യാസമുണ്ട്‌. ഗദ്യകൃതിക ളില്‍ നല്ലൊരു പങ്കും ഇസ്‌ലാമികചരിത്രങ്ങളോ, വിശ്വാസാചാരങ്ങളുടെ വിവര ണമോ ആണ്‌. അറബി, തമിഴഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ തത്സമ-തത്ഭവ രൂപങ്ങളില്‍ അവയില്‍ ര്രയോഗിച്ചിട്ടുണ്ടെങ്കിലും, പൊതുവെ സങ്കീര്‍ണമല്ല. പദങ്ങളുടെ വാമൊഴിരുപങ്ങളും സുലഭമാണ്‌. എന്നാല്‍ പദ്യകൃതികളുടെ സ്വഭാവം തികച്ചും വൃതൃസ്തമാണ്‌. മലയാ ളവും സംസ്കൃതവും ചേര്‍ത്ത്‌, മണിപ്രവാളത്തിനു രൂപം നല്‍കിയതുപോലെ വൃതൃസ്ത ഭാഷാപദങ്ങള്‍ ചേര്‍ത്ത്‌ അറബിമലയാള കവികള്‍ ഗഅരവ സ്വഭാവ മുള്ള ഒരു കാവൃഭാഷയ്ക്ക്‌ ജന്മം നല്‍കുകയായിരുന്നു. പദങ്ങളുടെ തെരഞ്ഞെ ടുപ്, (പാസദീക്ഷ, ഇശലുകളുടെ വൈവിധ്യം എന്നിവ പരിശോധിച്ചാല്‍ ഈ രംഗത്തെ കവികള്‍ക്കുള്ള വൈദഗ്ധ്യം ബോധ്യമാകും. അറബിമലയാളകാവ്ൃയകൃതികളിലെ, ഈ സവിശേഷ സാഹിതൃഭാഷയി ലാണ്‌ മലയാളത്തോടൊപ്പം അറബി, തമിഴ, പേര്‍ഷ്യന്‍, കന്നഡ, സംസ്കൃതം, ഹിന്ദുസ്ഥാനിപദങ്ങളും കടന്നുവരുന്നത്‌. ഇതിനെ സമാന്തര മണിപ്രവാളമായി കാണുന്നവര്‍, മണി്രവാളഭാഷയില്‍നിന്നും വൃതൃസ്തമായി ഈ ഭാഷയ്ക്കു ളള സവിശേഷതയെ അപഗ്രിച്ചിട്ടില്ല. മണിഗ്രവാളത്തിനു ലഭിച്ചതിനെക്കാള്‍ 28 സ്വീകാരൃത അറബിമലയാളത്തിന്‌ എങ്ങനെ കൈവന്നുവെന്നും ആലോചിക്കേ ണ്ടതുണ്ട്‌. മലയാളത്തെപ്പോലെ സംസ്കൃതത്തിലും സാമാനൃധാരണയുണ്ടായിരു ന്നവര്‍ക്കു മാ്രമാണ്‌ മണിപ്രവാളകൃതികള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത്‌. അറബിമലയാളകാവ്യങ്ങളുടെ സ്ഥിതിയതല്ല. മോയിന്‍കുട്ടി വൈദ്യരുടെ ഏതാ നും രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ സാധാരണക്കാരായ ആസന്വാദകസമൂഹത്തെ തൃപ്തിപ്പെടുത്തുന്നവയാണ്‌ മിക്ക കൃതികളും. അവയിലെ അനൃഭാഷാപദങ്ങ ളുടെ സ്വഭാവം പരിശോധിച്ചാല്‍ ചില പൊതുസവിശേഷതകള്‍ കണ്ടെത്താനാ വും. അതില്‍ ഭൂരിഭാഗവും അറബി, തമിഴ്‌, പേര്‍ഷ്യന്‍ഭാഷകളില്‍ നിന്നുള്ളവ യാണ്‌. കന്നഡ, ഇംഗ്ലീഷ്‌ പദങ്ങള്‍ താരതമ്യേന കുറവാണ്‌. ഇവ തന്നെ മുഖ്യ മായും (പതൃക്ഷപ്പെടുന്നത്‌ വൈദ്യരുടെയും അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളു ടെയും രചനകളിലാണുതാനും. കവികള്‍ മറ്റുഭാഷകളില്‍ നിന്നു പദങ്ങള്‍ സ്വീ കരിക്കുന്നത്‌ ്രാസത്തിനുവേണ്ടി മാ്രമാണെന്നു കരുതാന്‍ വയ്യ. അത്തരത്തി ലുള്ള നിഗമനങ്ങള്‍ ഉപരിപ്ലവം മാര്തമാണ്‌. കവികള്‍ക്കു മാര്രമല്ല, നല്ലൊരു ശതമാനം ആസ്വാദകര്‍ക്കും പരമ്പരാഗതമായി സ്വായത്തമായിരുന്ന ്രയോഗ ങ്ങള്‍ തന്നെയാണിവ. അവര്‍ക്കു നിതൃസമ്പര്‍ക്കമുണ്ടായിരുന്ന മതരഗന്ഥങ്ങളാണ്‌ അറബിപദ ങ്ങളുടെ സ്സരോതസ്സെന്നു കണ്ടെത്താന്‍ (പ്രയാസമില്ല. മാപ്പിള വായ്മൊഴിയില്‍ കടന്നുവരുന്ന അറബിപദങ്ങള്‍ സാഹിതൃകൃതികളിലെത്തുമ്പോഴും ആര്‍ക്കും അപരിചിതത്വം അനുഭവപ്പെട്ടിരുന്നില്ല. അവയില്‍ പലതും ക്രമേണ മലയാള ത്തിലേക്കും ആദാനം ചെയ്യപ്പെട്ടു. (ഉദാ. സക്കാത്ത്‌, മുഹബത്ത്‌, ഹലാക്ക്‌, 20090, 03) തമിഴ്ശബ്ദങ്ങളുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. അറബിമലയാള ത്തിലെ ആദ്യകാലരചനകളില്‍ പ്രധാനമായ സഖൂം പടപ്പാട്, നൂല്‍ മദ്ഹ്‌ തുട ങ്ങിയവ പില്‍ക്കാലകവികളെ ആഴത്തില്‍ സ്വാധീനിച്ച കൃതികളാണ്‌. ഭാഷാ ശൈലിയിലും, ഇശല്‍ ഘടനയിലുമെല്ലാം ്രകടമായ തമിഴ്സ്വാധീനം അവയി ലുണ്ട്‌. വൈദ്ൃര്‍ക്കൃതികളും മറ്റും പാടി വ്യാഖ്യാനിക്കുന്ന “പാടിപ്പറയലു' കാര്‍ ക്കും ഏറെ താല്‍പര്യമുളള കൃതികളായിരുന്നു ഇവ. മലബാറിലെ മുസ്ലിംകേന്ദരങ്ങളില്‍ നടന്നിരുന്ന കവിസദസ്തുകളിലും, നേര്‍ച്ചകളിലും, വിവാഹാഘോഷങ്ങളിലും തമിഴ്മുസ്‌ലിംകവികളും, ഗായക രും നിതൃസന്ദര്‍ശകരായിരുന്നു. പുലവര്‍, മസ്താന്‍ എന്നീ പേരുകളിലാണ്‌ ഇവര്‍ അറിയപ്പെട്ടിരുന്നത്‌. കാസര്‍ഗോഡ്‌ മൊഗ്രാലിലെ, “പാട്ടുകൂട്ട്‌ ങ്ങളില്‍ കന്യാകുമാരിയില്‍ നിന്നും പരിസരരപദേശങ്ങളില്‍ നിന്നും വരുന്ന ഫഖീറു 29 മാര്‍ക്ക്‌ മുഖ്യസ്ഥാനമുണ്ടായിരുന്നു. ഈ വിധം അറബിത്തമിഴകവികളുടെയും ഗായകസംഘങ്ങളുടെയും സ്വാധീനവലയത്തിലാണ്‌ ആദ്യകാലമാപ്പിളപ്പാട്ടു രച യിതാക്കള്‍ വളര്‍ന്നുവരുന്നത്‌. വീടുവീടാന്തരം കയറിയിറങ്ങി അറബന മുട്ടിപാടുന്ന തമിഴ്‌ പുലവന്മാര്‍ മലബാറിലെ മുസ്ലിംകേന്ദ്രങ്ങങില്‍ പതിവുകാഴചയായിരുന്നു. വിവാഹാഘോ ഷങ്ങളുടെ ഭാഗമായി അരങ്ങേറിയിരുന്ന വട്ടപ്പാട്ടുപോലുള്ള കലാരുപങ്ങളും സാധാരണ ജനങ്ങളെ തമിഴുമായി ബന്ധിപ്പിച്ചതില്‍ ഗ്രധാന പങ്കുവഹിച്ചിരുന്നു. വിവാഹദിവസം വരനോടൊപ്പം വധുഗൃഹത്തിലെത്തുന്ന ഗായകസംഘവും, വധുവിന്റെ വീട്ടുകാരുടെ ക്ഷണരപകാരമെത്തുന്ന ഗായകസംഘവും, വൃത്താ കൃതിയിലിരുന്നു പരസ്പരം പാടി മത്സരിക്കുകയാണ്‌ വട്ടപ്പാട്ടിന്റെ സ്വഭാവം. പൂരക്കളിയിലെ മറുത്തുകളിയെ അനുസ്മരിപ്പിക്കുന്ന ഈ കലാവിനോദം വിവാഹനാളില്‍ അര്‍ദ്ധരാശ്രി കഴിഞ്ഞും നീണ്ടുപോവുക സാധാരണയായി രുന്നു. 17,18 നൂറ്റാണ്ടുകളില്‍ ഇരപകാരം വട്ടപ്പാട്ട അവതരിപ്പിച്ചിരുന്ന സംഘ ങ്ങള്‍ തമിഴ്പുലവന്മാരോ, അറബിത്തമിഴ്‌ കാവ്യങ്ങളില്‍ നിന്നുള്ള ഇശലുകള്‍ ആലപിക്കുന്ന ഇന്നാട്ടുകാരായ ഗായകരോ ആയിരുന്നു. “വട്ടപ്പാട്ടില്‍ പദങ്ങള്‍ പാടുന്നതാണു പ്രധാനം... പുലവന്‍മാരുടെ രചനകളായ സീറകളും, വെണ്‍പ കളും, ചിന്ത്‌, തിരുപ്പ്‌ മുതലായവയുമാണ്‌ മുഖ്യമായും പാടിയിരുന്നത്‌.” അറബിമലയാള കാവൃശാഖയില്‍ തെളിഞ്ഞുകാണുന്ന തമിഴ്രപഭാവ ത്തിന്റെ പശ്ചാത്തലമിതാണ്‌. വട്ടപ്പാട്ടും പാടിപ്പചറയലും വഴി സാധാരണ മാപ്പിള മാര്‍പോലും, അറബി, തമിഴ്‌ മുതലായവ ഭാഷകളുമായി അടുത്ത സമ്പര്‍ക്ക ത്തില്‍ വന്നു. അറബിമലയാളത്തില്‍ കാണുന്ന പേര്‍ഷ്യന്‍ പദാവലിയ്ക്കും, ്രമേയങ്ങ ള്‍ക്കും പിന്നിലും സമാനമായ പശ്ചാത്തലമുണ്ട്‌. പേര്‍ഷ്യയില്‍ നിന്ന്‌ (ഇറാന്‍) മത്ര്ബോധനാര്‍ത്ഥം ഇവിടെയെത്തിയ പണ്ഡിതന്മാരും സുഫികളുമായിരുന്നു ഇതിനു പിന്നില്‍. പേര്‍ഷ്യന്‍ പാരമ്പര്യമുള്ള കൊണ്ടോട്ടി തങ്ങളുമായുള്ള സമ്പ ര്‍ക്കമാണ്‌ മോയിന്‍കുട്ടി വൈദ്യരെ ആ ഭാഷയുമായി അടുപ്പിക്കുന്നത്‌. അതേ കാലത്തു തന്നെയാണ്(1866) തലശ്േരിസ്വദേശിയായ മുഹ്യിദ്ദീന്‍ ബ്നുമാഹിന്‍ അലി, അമീര്‍ ഖുരസുവിന്റെ “ഛാര്‍ദര്‍വേശ്‌' എന്ന നോവല്‍ പേര്‍ഷ്യന്‍ ഭാഷ യില്‍ നിന്നും അറബിമലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നത്‌. (രപഥമ മലയാളനോവലായ കുന്ദലത പ്രസിദ്ധീകരിക്കുന്നതിന്‌ 21 വര്‍ഷം മുമ്പാണത്‌). അറബിമലയാളത്തിലെ നിരവധി കൃതികളില്‍ കാണുന്ന ഷിയാചിന്താധാര 30 യുടെ സ്വാധീനവും ഇതിന്റെ ഫലമാണ്‌. തനി മലയാളത്തിലേക്ക്‌ ആദാനം ചെയ്യപ്പെട്ട പേര്‍ഷ്യന്‍പദങ്ങളെക്കാള്‍ കൂടുതല്‍ ശബ്ദങ്ങള്‍ അറബിമലയാള ത്തില്‍ കടന്നുവരുന്നത്‌ ഈ ബന്ധം വഴിയാണ്‌. ഈ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനമിതാ ണ്‌: അറബിമലയാളത്തിന്റെ കാവ്യഭാഷ മാപ്പിളവായ്മൊഴിയോ, ഗ്രന്ഥകര്‍ത്താ ക്കള്‍ ബോധപൂര്‍വ്വംസൃഷടിച്ച സങ്കീര്‍ണ്ഠഭാഷയോ അല്ല. മോയിന്‍കുട്ടി വൈദ്യ രുടെ കാവൃഭാഷ അറബിമലയാളത്തിന്റെ പൊതുധാരയില്‍ നിന്നു വൃതൃസ്ത മാണ്‌. ഇതു മാറ്റിനിര്‍ത്തിയാല്‍ അറബി-തമിഴ്‌-പേര്‍ഷ്യന്‍ഭാഷകളുമായി ബന്ധ പ്പെട്ടു കഴിഞ്ഞിരുന്ന ഭൂരിഭാഗം അനുവാചകര്‍ക്കും അവയുടെ ആന്വാദനത്തിന്‌ ഭാഷ തടസ്തമായിരുന്നില്ല. വൃത്ൃയസ്തഭാഷകളില്‍ നിന്നുള്ള വിപുലമായ പദസ മ്പത്ത്‌ സ്വായത്തമാക്കാന്‍ സാധാരണക്കാര്‍ക്കുപോലും സാധിക്കുന്ന സാമൂഹി ക-സാംസ്കാരിക പരിസരത്തായിരുന്നു അവര്‍ ജീവിതം നയിച്ചിരുന്നത്‌. അറബിമലയാളത്തിന്റെ വര്‍ത്തമാനം അറബിത്തമിഴിലേതുപോലെ അറബിയിലും ദ്രാവിഡത്തിലുമുള്ള ശബ്ദ ങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ്‌ ആദ്യകാല അറബിമലയാള അക്ഷരമാല രൂപകല്‍പ്പന ചെയ്തിരുന്നത്‌. മലയാളം സംസ്കൃതത്തില്‍ നിന്നു സ്വീകരിച്ച അതിഖരഘോഷാക്ഷരങ്ങള്‍ അതിലുണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷമാണ്‌ ഈ അക്ഷരങ്ങള്‍കുൂടി ഉള്‍ക്കൊളളുന്ന വിധം ലിപി പരിഷ്കരണശ്രമങ്ങള്‍ നടന്നത്‌. ചാലിലകത്ത്‌ കുഞ്ഞമ്മദ്ഹാജി, വക്കം അബ്‌ ദുല്‍ ഖാദര്‍ മയലവി, കുളങ്ങര വീട്ടില്‍ മൊയ്തു മുസ്ലിയാര്‍, ഒ. ആബു എന്നി വര്‍ ഈ പരിഷ്കരണശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരാണ്‌. മലയാളം പഠി പ്പിക്കുന്ന ്രാഥമികവിദ്യാലയങ്ങള്‍ വ്യാപകമാവുകയും, ദിനപര്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ഗ്പചുര്രപചാരം സിദ്ധിക്കുകയും ചെയ്ത 20-ാം നൂറ്റാ ണ്ടിന്റെ ആദൃദശകങ്ങളിലും അറബിമലയാളത്തിന്റെ (പഭാവത്തിന്‌ വലിയ ഇടി ച്ചില്‍ സംഭവിച്ചിരുന്നില്ല. മുസ്ലിംകളുടെ മതകീയവ്യവഹാരമണ്ഡലത്തില്‍ വ്യാ പകമായി ്രയോഗിച്ചു പോന്നിരുന്ന അറബിസംജ്ഞകളോ, ഖുര്‍ആന്‍, ഹദീസ്‌ മുതലായവയോ എഴുതികാണിക്കാനുള്ള മലയാളലിപിമാലയുടെ പരിമിതിയാ യിരുന്നു മുഖയൃതടസ്മം. അറബിവര്‍ണമാലയിലെ അ,ബ, ത, ജ, ദ, റ, സ, ശ, ക, ല, മ, ന, വ, ഹ, യ എന്നീ 15 വര്‍ണങ്ങള്‍ക്കു മാ്രമാണു മലയാളത്തില്‍ സമാനശബ്ദങ്ങ ളുള്ളത്‌. അവശേഷിക്കുന്ന 13 വര്‍ണങ്ങള്‍ക്ക്‌ തത്തുല്യരൂപങ്ങളില്ല. 31 1935 ല്‍ കെ.എം. മലവിയുടെ പ്രതാധിപതൃത്തില്‍ പുറത്തിറങ്ങിയ “അല്‍ മുര്‍ശിദ്‌ എന്ന അറബിമലയാളമാസികയുടെ പ്രഥമലക്കത്തില്‍ ചേര്‍ ത്തിരിക്കുന്ന പ്രതാധിപക്കുറിപ്പ ഇതിലേക്കു വിരല്‍ചുൂണ്ടുന്നുണ്ട. അതിന്റെ ്രസക്തഭാഗം ഇ്രപകാരമാണ്‌: “അല്‍മുര്‍ശിദ്‌ മലയാളഭാഷയിലും ലിപിയിലും പുറപ്പെടുവിക്കാതെ അറബിമലയാളത്തില്‍ തന്നെ പുറപ്പെടുവിക്കാന്‍ പല കാര ണങ്ങളുമുണ്ട്‌. ഒന്നാമതായി കേരളമുസ്‌്ലിംകളില്‍ മലയാളം എഴുതാനും, വായിക്കാനും അറിയുന്നവരെ അപേക്ഷിച്ച്‌ അറബിമലയാളം അറിയുന്നവരുടെ എണ്ം വളരെയധികമാണ്‌. വിശേഷിച്ചും പുരുഷന്മാരെപോലെതന്നെ മുസ്ലിം സ്ത്രീകള്‍ക്കും അറബിമലയാളം വായിക്കുവാന്‍ സാധിക്കും. രണ്ടാമതായി ആയത്തുകളും,ഹദീസുകളും ഉദ്ധരിക്കണമെങ്കില്‍ അറബിമലയാളത്തില്‍ ആയി രുന്നാലെ സാധിക്കൂ.” കേരളത്തിലെ വലിയൊരുവിഭാഗം മുസ്‌ലിംകളുടെ മതപാഠശാലകളിലെ പുസ്തകങ്ങള്‍ ഇന്നും അറബിമലയാളത്തിലാണ്‌ അച്ചടിച്ചുവരുന്നത്‌. ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും, പരിഭാഷാരുപത്തിലല്ലാതെ മലയാളലിപി ഉപയോ ഗിച്ച്‌ എഴുതുമ്പോഴുണ്ടാവുന്ന സങ്കീര്‍ണതകളാണ്‌ ഇതിനു കാരണമായി ചൂണ്ടി ക്കാണിക്കുന്നത്‌. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലുള്ള ചില പ്രസാധകര്‍ ഇപ്പോഴും ഈ ലിപിയില്‍ പഴയ അറബിമലയാളകൃതികളുടെ പുതിയ പതിപ്പുകള്‍ ഗ്രസി ദ്ധീകരിച്ചുവരുന്നുണ്ട്‌. എന്നാല്‍ ആനുകാലികങ്ങള്‍ നിലവിലില്ല. ഇപ്പോള്‍ പൂര്‍ണമായും മലയാളത്തില്‍ പുറത്തിറക്കുന്ന “അല്‍മുഅല്ലിം മാസികയാണ്‌ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്ന അവസാന (പസിദ്ധീകരണം. കുറിപ്പുകള്‍ 1. എ. ശ്രീധരമേനോന്‍, കേരളചരിത്രം, 1967 (ഡി.സി. ബുകസ്‌, കോട്ടയം, 2010), പൂ. 67 2, പഴയനിയമം-1 രാജാക്കന്മാര്‍ 10:22 (മലയാളംമമബെബിള്‍, (aldo. ഓശാന, പാലാ, 1995), പ). 327 3. Rawlinson, The Relation of India with Western countries (ഉദ്ധരണം; വേലായുധന്‍ പണിക്കശ്ശേരി, കേരളചരിശ്,രപഠനങ്ങള്‍, 1-൦ ഭാഗം, (പസാ. സാഹിതൃയ പ്രവര്‍ത്തക സഹകരണസംഘം, നാഷനല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം, 1987), പ. 11 32 4. Sayce, Hilbert Lectures, 1887, പു. 137-8 (ഉദ്ധരണം : വേലായുധന്‍ പണിക്കശ്ശേരി, ടി.) 5. മലയാള മനോരമ (കോഴിക്കോട്‌), ജൂലൈ 27, 2009 v 4 ’ 6. ജിജോ ജോണ്‍ പുത്തേഴത്ത്‌, ‘പട്ടണത്തിന്റെ ഭൂതകാലം, “മലയാള മനോരമ ഞായറാഴചപ്പതിപ്പു, മെയ്‌ 17, 2009 7. പി.ജെ. ചെറിയാന്‍, കെ.പി. ഷാജന്‍, വി. സെല്‍വകുമാര്‍, ‘ചരിശ്തരാരംഭ കാലത്തെ സാംസ്‌കാരികവിനിമയങ്ങളുടെ ജീവിതമുദ്രകള്‍', ജനപഥം മാസിക , 40, 10 (ഒകടോ. 2008),പ. 25 8. വേലായുധന്‍ പണിക്കശ്േരി, കേരളം അറുന്മുറ്കൊലാമുമ്ത്‌, വിവ. ov (നാഷനല്‍ ബുക്ക്സാള്‍, കോട്ടയം, 1970), പൂ. 58 ററ 9, ടി, പ.72 10. ടി, പൂ. 57 1. സംസാരിക്കുന്നവരുടെ എണ്ണം പരിഗണിച്ചാല്‍ ഇന്നും ലോകത്ത്‌ അഞ്ചാം സ്ഥാനം അറബിഭാഷയ്ക്കുണ്ട. ഐകൃരാഷ്ടര്രസഭയുടെ ആറ്‌ ഈദ്യോ ഗിക ഭാഷകളിലൊന്നാണിത്‌. അറബിയുടെ ്രചാരം ലക്ഷ്യമാക്കി ഡിസം ബര്‍ 18 അന്താരാഷ്ട്ര അറബിദിനമായി യു. എന്‍. ആചരിച്ചു വരുന്നു. 12. പി.എം. ജോസഫ്‌, മലയ്ാാഭത്തിലല ചരക?ീയപദങ്ങള്‍, മാം പ്രി.പ. (കേരളഭാഷാ ഇന്‍സ്സിറ്റ്യുട്ു, തിരുവനന്തപുരം, 1995), പു. 87 13. കെ.എ. ജലീല്‍, ലിപികളും മാനവസംസ്കാരവ്യം (കേരളഭാഷാ ഇന്‍ സ്റിറ്റ്യുട്ട, തിരുവനന്തപുരം, 1989), പു. 158 14. പി.എം. ജോസഫ്‌, മലയ്ാാഭത്തിലല ചരക?ീയപദങ്ങള്‍, മാം പ്രി.പ. (കേരളഭാഷാ ഇന്‍സ്സിറ്റ്യുടു, തിരുവനന്തപുരം, 1995), പു. 326 15. ഹെര്‍മന്‍ ഗുണ്ടര്‍ട്ട, കേരളച്ചഴമ, 1868, (പുനദ്രപസാ. മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, 2-ാം പ. 1996), പ. 7 16. ഹുസൈന്‍ രണ്ടത്താണി, “കേരളത്തിലെ ഇസ്‌ലാം സംസ്കൃതി”, മാച്ചീള മലബാര്‍, (ഇസ്ലാമിക പബ്ലിഷിംഗ്‌ ബ്യൂറോ, കോഴിക്കോട്‌, 2005), പൂ. 11 7. കൊട്ടാരത്തില്‍ ശങ്കുണ്ി, ഐതിഹ്യമാല (കറന്റ്‌ ബുക്സ്‌, കോട്ടയം, 1997), al}. 143 18. ഹാക്കിം, മുസ്തദുറക്ക്‌, 4:25, ഉദ്ധരണം: സി.എന്‍. അഹമ്മദ്‌ മയലവി, കെ.കെ.മുഹമ്മദ്‌ അബ്ദുല്‍കരീം, മഹത്തായ മാച്ചിളസ്ാഹിത്യപാരമ്ചര്യം (ആസാര്‍ ബുക്ക്‌സ്താള്‍, കോഴിക്കോട്‌, 1978), പു. 116 33 19. എന്‍. രാമകൃഷ്ണ പിടെള്g, Rtd. Director of State Archives, History of The March (Kerala History Assocition, 1996) പൂ. 119, ഉദ്ധരണം:സി.കെ. കരീം, കേരളമുസ്ലിംചരീതം സ്ഥിതിവിവരക്കണക്ക്‌ ഡധയറകടറി, 1997), വാല്യം -1, (ചരിശ്രം പബ്ലിക്കേഷന്‍സ്‌, ഇടപ്പള്ളി, 1997), പു.98 20. സി.കെ. കരിം, കേരളമുസ്ലിംചരിതം സ്ഥിതിീവിവരകണക്ക്‌ ഡയറാകടറ?, വാല്യം-1, പൂ. 97 21, CA Innes, Malabar and Anjergo District Gazetteer (Madras, 1912). P. 436, ഉദ്ധരണം : ടി, പ). 97 22. Roland E. Miller, Mappila Muslims of Kerala (Orient Longman Ltd, 1984) P. 43 23. Sturrock, South Canara Madras District Manuals, P. 180, ഉദ്ധരണം: സി.കെ. കരീം, ടി. പൂ. 98 24. എം.ഗംഗാധരന്‍, മാച്ചിഭളൂപഠനങ്ങള്‍, (വചനം ബുക്‌സ്‌, കോഴിക്കോട്‌), പൂ.13 25. ടി.പൂ. 11-12 26. ഇഖ്ബാല്‍ കോപ്പിലാന്‍, വട്ടച്ഛാട്ട്‌ (സ്‌കാര്‍ഫ്‌, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, കൊണ്ടോട്ടി, 2008), പു. 24 27. തോപ്പില്‍ മുഹമ്മദ്‌ മീരാന്‍, “അറബിത്തമിഴും, തമിഴ്മുസ്ലിം സാഹി തൃവും', ഇശല്‍പൈതൃകം ത്രൈമാസിക, ല. 1, (ഡിസംബര്‍ 2010), പ). 16 28. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, അഭിമുഖം : 1.8.2009 29. സ്ഥാണു രവിവര്‍മ്മ ചേരച്രകവര്‍ത്തിയായിരുന്നപ്പോള്‍, വേണാട്ടിലെ നാടുവാഴിയായിരുന്ന അയ്യനടികള്‍ തിരുവടികള്‍ മറുവന്‍ ഈശോസപീര്‍ എന്ന ്രിസ്ത്യന്‍ വാണിജ്യരപമുഖന്‌ എഴുതികൊടുത്ത തരിസാപള്ളി താര്രശാസനം ഒമ്പതാംനൂറ്റാണ്ടിലെ മുസ്ലിംകളുടെ സാമൂഹികപദവി വിളിച്ചോതുന്ന ചരിശ്രരേഖ കൂടിയാണ്‌. തരിസാപള്ളി ചെപ്പേടില്‍ അറബി ലിപിയില്‍ കാണുന്ന പേരുകള്‍ ഇവയാണ്‌ : മൈമുൂണ്‍ ബ്നു ഇ്ഖാഹിം, മുഹമ്മദ്‌ ബ്നു മാമി, സാലിഹ്‌ ബ്നു അലി, ഉത്മാന്‍ ബ്നു അല്‍ മാസി ബാന്‍, മുഹമ്മദ്‌ ബ്നു യഹിയ, അമര്‍ബ്നു ഇ്രാഹിം, ഇ്രാഹിം ബ്നു അല്‍താഖ്‌, ബക്കര്‍ ബ്നു മന്‍സൂര്‍, അല്‍കാസിം ബ്നു ഹാമിദ്‌, മന്‍സൂര്‍ ബ്നു ഈസാ, ഇസ്മയില്‍ ബ്നു യാക്കൂബ്‌. 34 Tharisppally Copper Plate, Keral Society Papers Series VI, Thiruvanathapuram - 1913, P : 323, സി. കെ. കരീം, കേരളമുസ്‌ലിം ചരഗതം സ്ഥിതിവിവര കണക്ക്‌ വ്ധയറകടറി, വാല്യം 1 - പൂ. 96 30. ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍, കേരളസാഹിത്യചരിതം, ഭാ. 1 (കേരള സര്‍വകലാശാല, തിരുൃവനന്തപുരം- 1990), പൂ. 269 31, ബാലകൃഷ്ണന്‍ വളളിക്കുന്ന്‌, അഭിമുഖം : 1.8.2009 32. ഒ. ആബു, അറബ്ചിമലയാളസാഹിത്യചരിതം, (നാഷനല്‍ ബുകസ്റ്റാള്‍, കോട്ടയം, 1970), പൂ. 22 33. ടി,പ. 11 34. കെ.എം. (പഭാകരവാരിയര്‍, മലയാളം-മാറവ്യം വളര്‍ച്ചയ്യം, (വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2004), പൂ. 129-30 35. ഒ. ആബു, അറബിമലയാള സാഹിത്യചരിശ്തം, പൂ.33 36. കെ.എം. (പ്ഭാകരവാരിയര്‍, മലയ്ാളും-മാറൃവ്യം വളര്‍ച്ചയും, പൂ. 129-30 37. ഇഖ്ബാല്‍ കോപ്പിലാന്‍, വട്ടച്ചാട, പു. 52 38. കെ.എം. മയലവി, അല്‍ മുര്‍ശിദ്‌, 1935, ഉദ്ധരണം : അബ്ദുറഹിമാന്‍ മങ്ങാട്‌, കേരളീയമുസ്‌ലിം പര്രപവര്‍ത്തനചരി്രം', ഗപബ്ചോഗന്ം അതു പതാം വാര്‍ഷികപതിച്ച്‌ (രപബോധനം, കോഴിക്കോട്‌-12, 2009), പു. 159 35 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. അധ്യായം : 2 അറബിമലയാളസാഹിത്യം ആഖ്യാനവൈവിധ്യങ്ങള്‍ വൃത്ൃസ്ത ആഖ്യാനരൂപങ്ങളിലായി അസംഖ്യം കൃതികള്‍ അറബി മലയാളത്തിലുണ്ട്‌. കാലം നിര്‍ണയിക്കപ്പെട്ട ആദ്യകൃതിയായ മുഹ്യിദ്ദീന്‍ മാല യുടെ രചനയ്ക്കുശേഷം രണ്ടുനുറ്റാണ്ടു കഴിഞ്ഞാണ്‌ ഈ രംഗത്ത്‌ അച്ചടിക്ക്‌ തുടക്കം കുറിക്കുന്നത്‌. അതുവരെ കൈയെഴുത്തൃൃപതികളായും, വാമൊഴിയാ യും (പചരിച്ചിരുന്ന കൃതികളില്‍ വളരെക്കുറച്ചു മാര്രമേ കണ്ടെടുക്കപ്പെട്ടിട്ടു ളളു. അറബിമലയാളകൃതികളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള പധാന തട സ്റം ഇതത്രെ. എങ്കിലും അയ്യായിരത്തോളംകൃതികള്‍ ഈ ശാഖയില്‍ രചിക്ക പ്പെട്ടുതായാണ്‌ കണക്കാക്കുന്നത്‌. അറബിമലയാളത്തിലെ രചനകളെ സാമാന്യമായും അതില്‍ മോയിന്‍ കൂട്ടി വൈദൃരുടെ കാലംവരെയുളള കൃതികളെ പ്രത്യേകമായും പരിശോധിക്കു കയാണ്‌ ഈ അദ്ധ്യായത്തില്‍ ചെയ്യുന്നത്‌. മുഹ്യിദ്ദീിന്‍മാലയും, ആദ്ൃയകാലരചനകളും ഭാഷാസാഹിതൃചരി്രത്തില്‍ രാമചരിതത്തിനുള്ള സ്ഥാനം കല്‍പ്പിക്കാ വുന്ന അറബിമലയാള സാഹിതൃകൃതിയാണ്‌ മുഹ്യിദ്ദീന്‍ മാല. (എ.ഡി. 1607) കാലം കൃത്യമായി നിര്‍ണയിച്ച അറബിമലയാളസാഹിത്ൃയകൃതികളില്‍ പ്രഥമ സ്ഥാനത്തുള്ള ഈ കാവ്യം പില്‍ക്കാലത്ത്‌ ഒരു പ്രസ്ഥാനമായി വളര്‍ന്ന മാല പ്പാട്ടുകളുടെ ഗണത്തിലെ ആദ്യകൃതിയാണ്‌. എഴുത്തച്ഛന്റെ സമകാലികനായ ഈ കവി ഇക്കാരണത്താല്‍ ഒരു (പസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ എന്ന നില യിലും പരിഗണനയര്‍ഹിക്കുന്നു. ഒരു സാഹിതൃകൃതിയുടെ മുല്യം നിര്‍ണയിക്കാന്‍ പില്‍ക്കാല സാഹിത്യ ത്തില്‍ അതു ചെലുത്തുന്ന സ്വാധീനം കൂടി പരിഗണിക്കേണ്ടതുണ്ട്‌. അവിടെ യാണ്‌ മുഹ്യിദ്ദീന്‍മാലയുടെ ്രസക്തി. ഈ കൃതിയെ അനുകരിച്ചുകൊണ്ട്‌ അറബിമലയാളത്തിലും, തനിമലയാളത്തിലും അറബിത്തമിഴിലുമായി മാലപ്പാ ടുകളുടെ ഒരു പരമ്പര തന്നെയുണ്ടായി. 36 പേരില്‍പോലും വലിയ വൃതിയാനം വരുത്താതെ രണ്ടുകവികള്‍ “പുതി യ മുഹ്യിദ്ദീന്‍ മാലകശ' രചിച്ചു; നാലകത്ത്‌ കുഞ്ഞിമൊയ്തീനും, എം.പി. ഫഖീര്‍ മുഹമ്മദും. അറബിത്തമിഴില്‍ തോറങൈ ശറഫുദ്ദീന്‍ രചിച്ച 'മുഹ്യി ദീന്‍ ആണ്ടകൈ മുത്തമിഴ്‌ മാലൈ” എന്ന കൃതിയില്‍ മുഹ്യിദ്ദീന്‍ മാലയുടെ പദാനുപദവിവര്‍ത്തനം എന്നു തോന്നിപ്പിക്കുന്ന വരികള്‍ കാണാം. ഉദാഹരണ മായി ്രസ്തുൃത കൃതിയിലെ, 'തന്തയരില്‍ മുതുകിലെ തങ്കിവന നാളിനിലേ കുന്തകം ഇല്ലാതെ ഉവര്‍ ഖൃതുബാകെ തിങ്കള്‍ന്തവരേ- പിന്നെയും ഏഴുവാനില്‍ വിധിപുകഴൈ കൊണ്ടവരെ ഏന്തന്‍കരം പിടിഞ്ഞരുള്‍വീര്‍ എന്‍ മുഹ്യദ്ദീൻ ഒലിയെ ഇരുന്ത ഇരിപ്പിലിരുന്തേ- ഴുവാനൈ കണ്ടവരേ ഇരുമയാല്‍ മലക്കൂുത്തില്‍ രാജാളിയാനവരേ്‌ എന്ന ഭാഗവും മുഹ്യിദ്ദീന്‍ മാലയിലെ ചുവടെ കാണുന്ന വരികളും ത മ്മില്‍ പ്രകടമായ സാദൃശ്യം കാണാം. “ബാവാമുതുകിന്ന്‌ കുതുബായി വന്നോവര്‍ ബാനം അതേളിലും കേളി നിറഞ്ഞോവര്‍ ഇരുന്ന ഇരുപ്പിന്നേള്‌ ആകാശം കണ്ടോവര്‍ ഏറും മലക്കുത്തില്‍ രാജാളിയെന്നോവര്‍ അറബിമലയാളത്തിലുണ്ടായ മാലപ്പാട്ടുകളില്‍ നല്ലൊരുഭാഗവും രൂപഭാ വങ്ങളിലും വൃത്തത്തിലുമെല്ലാം മുഹ്യിദ്ദീന്‍ മാലയുടെ അനുകരണങ്ങളാണ്‌. ഈ കാവൃശാഖയില്‍ അടുത്തകാലത്തുണ്ടായ രചനകളില്‍പോലും പ്രസ്തുത കൃതിയുടെ സ്വാധീനം കാണാം. ആധുനികകാലത്തും മുഹ്യിദ്ദീന്‍ മാല സ്യ ഷ്ടിച്ച ഭാവുകത്വത്തിന്‌ വലിയകോട്ടമൊന്നും സംഭവിച്ചിട്ടില്ല. ബഷീറിന്റെ ഭാഷ യും രചനാരീതിയും ഖാസി മുഹമ്മദ്‌ വാര്‍ത്ത മുശയില്‍നിന്നു വന്നതാണെന്ന്‌ എം.എ. റഹ്മാന്‍ നിരീക്ഷിക്കുന്നുണ്ട്‌.” ഈ കാവ്യം തങ്ങളില്‍ ചെലുത്തിയ 37 സ്വാധീനത്തെക്കുറിച്ച്‌ അതേ ലേഖകനും” കഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്‌ ത്തും കടവും” രേഖപ്പെടുത്തിയിട്ുുണ്ട്‌. മാലപ്പാട്ടുകള്‍, സ്വഭാവവും, സവിശേഷതകളും മുഹ്യിദ്ദീന്‍ മാലയുടെ ്രമേയം, ഭാഷ എന്നിവ പരിഗണിക്കുന്നതിനു മുമ്പ്‌ മാലപ്പാട്ടുകളുടെ പൊതുസ്വഭാവം വ്യക്തമാക്കേണ്ടതുണ്ട്‌. അറബിമലയാളത്തിലെ കീര്‍ത്തനകാവ്യങ്ങളാണ്‌ മാലകള്‍ എന്ന പേരി ലറിയപ്പെടുന്നത്‌. മാപ്പിളഭഗാനശാഖയില്‍ ഏറ്റവുമധികം ജനകീയഭാവം കൈവ ന്ന കാവ്യങ്ങളാണിവ. മാലപ്പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഭക്തിയും, ഭാഷാ ലാളിത്ൃവും സാധാരണജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. “ഈ കാവൃശാഖയ്ക്കുള്ള മാല എന്ന സംജ്ഞ, അറബിയിലെ 'മലിദ്‌ എന്ന പദ ത്തില്‍ നിന്നുണ്ടായതാണെന്ന്‌ വീക്ഷണം യുക്തിസഹമല്ല. കേരളത്തില്‍ വലിയ പ്രചാരംകൈവന്ന അറബികീര്‍ത്തനകൃതികളാണ്‌ മലിദുകള്‍. ഗദ്യവും പദ്യവും ഇടകലര്‍ന്നുവരുന്ന ഇവയും മാലകളും തമ്മില്‍ ആഖ്യാനത്തിലും ഘടനയിലുമെല്ലാം ര്രകടമായ വൃത്യാസങ്ങളുണ്ട്‌. മലിദ്‌ പൂര്‍ണമായും അറബിയിലും, മാലകള്‍ അറബിമലയാളത്തിലും ഉള്ള കൃതിക ളാണ്‌. മാലിദുകളുടെ തുടക്കം (കി.വ. 10-ാം നൂറ്റാണ്ടിലാണ്‌. കേരളത്തില്‍ ഏറ്റ വുമധികം പ്രചാരം സിദ്ധിച്ച മന്‍ഖൂസ്‌ മാലിദ്‌, ശൈഖ്‌ സൈനുദ്ദീന്‍ മഖ്ദൂ മിന്റെ (1467-1522) കൃതിയാണ്‌. മുഹ്യിദ്ദീന്‍ മാലയ്ക്ക്‌ ഒരു നൂറ്റാണ്ടുമുമ്പാണ്‌ ഇതിന്റെ രചനയെന്നനുമാനിക്കാം. കേരളീയഅറബിപണ്ഡിതര്‍ രചിച്ച നിരവധി മയലിദുകള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പെ ഇവിടെ (പചാരത്തിലുണ്ട്‌. ആ നിലയ്ക്ക്‌ മലിദ്‌ എന്ന പേരില്‍ രൂഡ്മുലമായ ഒരു സാഹിതൃശാഖ നിലവിലിരിക്കേ ഖാസി മുഹമ്മദ്‌ താന്‍ ആവിഷ്ക്കരിച്ച പുതിയ കാവൃശാഖയ്ക്ക്‌, അതിന്റെ തത്ഭവമായി മാല എന്ന സംജ്ഞ നല്‍കി എന്നു കരുതാന്‍ വയ്യ. ഖാസി മുഹമ്മദിന്‌ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന അറബിത്തമിഴില്‍ സമാനസ്വഭാവമുള്ള കൃതികള്‍ നേരത്തെ തന്നെ ്രചാരത്തിലുണ്ടാവണം. 14-0൦ നൂറ്റാണ്ടിലെ രചനയെന്നു കരുതപ്പെടുന്ന 'പള്‍സന്ത്‌ മാലൈ പോലുള്ള കൃതി കളുടെ ശീര്‍ഷകത്തില്‍ തന്നെ ഈ സംജ്ഞയുണ്ട്‌. കുലശേഖര ആഴ്വാരുടെ സ്തോത്രകൃതിയായ മുകുന്ദമാല, മലയാളത്തിലെ പ്രാചീന പാട്ടുകാവ്യമായ തിരുനിഴല്‍മാല എന്നിവയുടെ ശീര്‍ഷകങ്ങളിലും ഈ ശബ്ദം കാണാം. അപ്പോള്‍ തമിഴിലെ “മാലൈ” എന്ന പദം മലയാളത്തിലെത്തിയപ്പോള്‍ സ്വരസംവരണനിയമ്പകാരം ഐകാരം അകാരമായതാണെന്നു വ്ൃക്തം. 38 മുഹ്യിദ്ദീന്‍ മാലയിലെ നാലിലൊന്നുപദങ്ങള്‍ തമിഴാണെന്നു കൂടി ഓര്‍ക്കേ ണ്ടതുണ്ട്‌. മാലകളുടെ ഘടന മണ്‍മറഞ്ഞുപോയ പുണ്യാത്മാക്കളുടെയോ ചരിശ്രപുരുഷന്മാരുടെയോ അപദാനങ്ങള്‍ വാഴ്ത്തുകയാണ്‌ മാലപ്പാട്ടുകളുടെ പൊതുസ്വഭാവം. അവരുടെ ജീവിതത്തിലെ ധനടൃമുഹൂര്‍ത്തങ്ങളും അമാനുഷികവ്ൃത്തികളും ഭക്ത്യാദര പൂര്‍വ്വം അവയില്‍ (്രകീര്‍ത്തിക്കുന്നു. മിക്ക കവികളും മാലപ്പാട്ടുകള്‍ക്ക്‌, ഒരു പൊതുഘടന അവലംബിച്ചതായി കാണാം. അവ ദൈവനാമത്തില്‍ ആരംഭിച്ച്‌ മൃഹമ്മദുനബിയേയും അനുചരന്‍മാരെയും സ്മരിക്കുന്നു. തുടര്‍ന്നു പ്രതിപാദ്യ വൃക്തിയുടെ അപദാനങ്ങള്‍ സവിസ്തരം വാഴ്ത്തുന്നു. അവസാനഭാഗത്ത്‌ 'ഇര വ്‌ എന്ന ശീര്‍ഷകത്തില്‍ നിബന്ധിച്ചിട്ടുളള ്രതൃയേക്രപാര്‍ത്ഥനയുമുണ്ട്‌. പൂ ണ്യാത്മാവിനെ മുന്‍നിര്‍ത്തി ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണിത്‌. പ്രധാന മാലകളിലൊന്റായ നഫീസത്ത്‌ മാലയില്‍ ഒന്നാം ഇരവ്‌, രണ്ടാം ഇരവ്‌ എന്നി ങ്ങനെ രണ്ട്‌ ഇരവ്‌ ചേര്‍ത്തതുകാണാം. അധ്യാത്മരാമായണം, ജ്ഞാനപ്പാന തുടങ്ങിയ കൃതികള്‍ക്ക്‌ ഹൈന്ദവ ഗൃഹങ്ങളില്‍ലഭിച്ച സ്വീകാരൃതയ്ക്കുസമാനമാണ്‌ മുഹ്യിദ്ദീന്‍ മാലക്കും, നഫീ സത്തൃമാലക്കും മുസ്ലിംകുടുംബങ്ങളിലുണ്ടായിരുന്നത്‌. മാലകളുടെ പാരായ ണത്തിലൂടെ ഈശ്വരചിന്തയും, ഭക്തിയും ഉദ്ദീപിക്കുമെന്നും, ഉദ്ദിഷ്ട കാരൃല ബ്ധിക്ക്‌ സഹായകമാകുമെന്നും വിശ്വാസികള്‍ കരുതിയിരുന്നു. രോഗശമന ത്തിനും, ദുരന്തനിവാരണത്തിനും വേണ്ടി മാല ചൊല്ലുന്നതും, സാധാരണയാ യിരുന്നു. ഗര്‍ഭിണികള്‍ക്കു ്രസവവേദനയാരംഭിക്കുന്ന വേളയില്‍ സ്ത്രീകള്‍ കൂട്ടമായി നഫീസത്ത്‌ മാലയോ, മുഹ്യിദ്ദീന്‍ മാലയോ ആലപിക്കുന്ന പതിവു ണ്ടായിരുന്നു. ഇതുമൂലം വേദനയില്‍നിന്നു മുക്തി ലഭിച്ചു സുഖപ്രസവം സാധ്യ മാകുമെന്നാണ്‌ സങ്കല്‍പ്പം. വെള്ളിയാഴ്ചരാവുകളിലും, മറ്റു വിശേഷദിവസങ്ങ ളിലും സ്ത്രീകളും കുട്ടികളും വീടുകളില്‍ ഒന്നിച്ചിരുന്നു മാല ചൊല്ലും. മാലക ളുടെ ആലാപനം, തങ്ങള്‍ക്കു ധൈര്യവും ആത്മവിശ്വാസവും പകരുമെന്ന്‌ ക രൃതിയിരുന്നവരുമുണ്ട്‌. 1855 സെപ്തംബര്‍ 17ന്‌, അന്നത്തെ മലബാര്‍ കലക്‌ടര്‍ കൊനോലിയെ വധിച്ച മാപ്പിളകലാപകാരികള്‍, അതിന്റെ തലേന്ന്‌ മുഹ്യി ദീന്‍ മാല ചൊല്ലിയിരുന്നതായി വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ുണ്ട്‌.” മാലകളുടെ സ്വാധീനം മലബാറില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരു ന്നില്ല. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന കന്യാകുമാരിജില്ലയില്‍ പോലും പെണ്‍കുട്ടികളെ മാലകള്‍ പഠിപ്പിച്ചിരുന്ന വിദഗ്ധരായ സ്ത്രീകളുണ്ടാ 39 യിരുന്നു. രാത്രി ഖുര്‍ആന്‍പാരായണത്തിനുശേഷം മാല പാടുന്ന പതിവുണ്ടാ യിരുന്നു. വിവാഹവേളയില്‍ സ്വര്‍ണാഭരണം അല്‍പം കുറഞ്ഞാലും മാലകള്‍ പഠിക്കുന്ന പെണ്‍കുട്ടികളായാല്‍ തരക്കേടില്ല എന്നതായിരുന്നു സ്ഥിതി.” ഖാസി മുഹമ്മദും മുഹ്യിദ്ദീന്‍ മാലയും മലബാറിലെ മുസ്ലിംകള്‍ക്ക്‌ ആത്മീയമേഖലയില്‍ നേതൃത്വം നല്‍കി യിരുന്ന കോഴിക്കോട്ടെ ഖാസിമാരുടെ പരമ്പരയില്‍ വരുന്ന പണ്ഡിതനാണ്‌ ഖാസി മുഹമ്മദ്‌ എന്ന മുഹമ്മര്‍ബ്നു അബ്ദുല്‍ അസീസ്‌, ഹിജ്റ 1025-ല്‍ (കി. 01.1616) അദ്ദേഹം അന്തരിച്ചു. വ്യാകരണം, ഗണിതം, ചരിശ്രം, ജ്യോതിശാ സ്ത്രം എന്നീ മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം അറബിഭാഷയില്‍ രചിച്ചിട്ടുണ്ട്‌. ഖാസി മുഹമ്മദിന്റെ “ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യം, പോര്‍ച്ചു ഗീസ്‌ കാലഘട്ടത്തെക്കുറിച്ചും, സാമൂതിരിരാജാക്കന്മാരുടെ മതമൈത്രിയെക്കു റിച്ചുമുള്ള ആധികാരികചരി്രരേഖയാണ്‌. പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടി നടുത്ത ചാലിയത്തു നിര്‍മ്മിച്ച കോട്ട പിടിച്ചടക്കുന്നതില്‍ സാമൂതിരിയുടെ നായര്‍പ്പടയും കുഞ്ഞാലിയുടെ നാവികപ്പടയും, ചേര്‍ന്നുനടത്തിയ പോരാട്ട ത്തില്‍ ഈ കവിയും പങ്കെടുത്തിരുന്നു.” ഈ യൃദ്ധമാണ്‌ ്രസ്തുത കാവൃത്തി ന്റെ ഇതിവൃത്തം. കേരളചരിശ്രം പ്രമേയമാക്കി രചിച്ച ആദ്ൃകാവ്യം എന്ന സ വിശേഷതയും ഈ കൃതിയ്ക്കുണ്ട്‌. അറിയപ്പെട്ടിടത്തോളം ഖാസി മുഹമ്മദിന്റെ ഏക അറബിമലയാള രചന യാണ്‌ മുഹ്യിദ്ദീന്‍ മാല. ഇതിന്റെ രചനയ്ക്കുശേഷം ഒമ്പതുവര്‍ഷം കൂടി അദ്ദേഹം ജീവിച്ചിരുന്നിട്ടുണ്ട. അദ്ദേഹത്തിന്റെ രചനകളുടെ വൈപുല്യം പരിഗ ണിക്കുമ്പോള്‍, ഈ കാലയളവില്‍ അറബിമലയാളത്തില്‍ തന്നെ മറ്റു രചനകള്‍ നടത്തിയിരിക്കാനുള്ള സാധൃതയുണ്ട്‌. വേണ്ട്രത സാഹിത്യരപാധാനൃൃമില്ലാത്ത തിനാലും അച്ചടി (്പചാരത്തിലില്ലാത്തതിനാലും അവ നഷടപ്പെട്ടുപോയതാവാ നാണു സാധൃത. ആഗോളബന്ധഭാഷ എന്ന നിലയില്‍ അറബിക്ക്‌ അന്നു നില വിലുണ്ടായിരുന്ന സ്ഥാനം തിരിച്ചറിഞ്ഞ്‌ ്രധാനകൃതികളെല്ലാം ആ മാധ്യമ ത്തില്‍ രചിച്ച കവി മുഹ്യിദ്ദീന്‍ മാല അറബിമലയാളത്തില്‍ രചിച്ചത്‌ ്രത്യേക ഉദ്ദേശ്ൃയത്തോടെയായിരുന്നു. രാമചരിതത്തിലെന്നപോലെ, “രഴിയില്‍ ചെറിയവര്‍” തന്നെയാണ്‌ ഇവി ടെയും സംബോധന ചെയ്യപ്പെടുന്നത്‌. അവര്‍ മാപ്പിളമാരാണെന്ന വൃത്യാസം മാശ്രമേയുള്ളൂു. ഇവരില്‍ ഭൂരിഭാഗവും ഹൈന്ദവസമൂഹത്തിലെ കീഴാളജന വിഭാഗങ്ങളില്‍ നിന്ന്‌ തൊടുമുമ്പുള്ള ഒന്നോ രണ്ടോ നൂറ്റാണ്ടിനിടയില്‍ പരിവര്‍ ത്തനം ചെയ്തവരാണ്‌. ഇവര്‍ക്കു ്രചോദനമേകാനും, മതത്തിനകത്ത്‌ ഉച്ചനീച 40 ത്വങ്ങള്‍ക്കു സ്ഥാനമില്ലെന്നു സമുദായത്തിലെ ന്യൂനപക്ഷമായ ഉപരിവര്‍ഗ്ഗത്തെ ബോധ്യപ്പെടുത്താനും കവി ആഗ്രഹിച്ചിരുന്നു. കവിയുടെ വാക്കുകള്‍ നോ ക്കുക, “അപ്പള്‍ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ അബ്ദാലന്‍മാരാക്കി കല്‍പ്പിച്ചു വച്ചോവര്‍ പറക്കും വലിയ്യ പടിക്കല്‍ തളച്ചോവര്‍ പറന്നിട്ട ചെന്നോരെ തബ ചെയ്യിച്ചോവര്‍ അറിവും നിലയും അതേതും ഇല്ാത്തോര്‍ക്ക്‌ അറിവും നിലയും നിറയെ കൊടുത്തോവര്‍ നിലയും അറിവും അതൊക്കെയും ഉഭ്ഭോരെ, നിലയും അറിവും പറിച്ചു കളഞ്ഞോവര്‍ നിലയേറെ കാട്ടി നടന്നോരു ശൈഖിനെ നിലത്തിന്റെ താഴെ നടത്തിച്ചുവച്ചോവര്‍”” തങ്ങളുടെ തറവാട്ടുമഹിമ കൊട്ടിഘോഷിക്കുകയും, തീരദേശങ്ങളിലെ നവമുസ്‌ലിംകളോട്‌, അകല്‍ച്ചപാലിക്കുകയും ചെയ്തിരുന്ന സമ്പന്നരെയാണു കവി ഇവിടെ ലക്ഷ്യം വയ്ക്കുന്നത്‌. നവമുസ്ലിംകളെ ശിഷ്യന്മാരായി സ്വീക രിച്ചുകൊണ്ട്‌ തന്റെ ആത്മീയഗുരു ശൈഖ്‌ മുഹ്യിദ്ദീന്‍ കാണിച്ച മാതൃകയും സമഭാവനയും കവി ഉദാഹരിക്കുകയാണിവിടെ. രചനാപശ്ചാത്തലം ഈ കൃതിയുടെ സാമൂഹികമാനത്തോടൊപ്പം തന്നെ രാഷ്ര്രീയമാനവും പരിഗണനയര്‍ഹിക്കുന്നു. മലബാറിലെ മുസ്ലിംകള്‍ സാമൂഹികമായും രാഷ്ടീ യമായും വലിയ വെല്ലുവിളിനേരിട്ട സന്ദര്‍ഭത്തിലാണ്‌ അതിന്റെ പിറവി. തീര ദേശം കേന്ദ്രീകരിച്ചു നടത്തിയിരുന്ന വാണിജ്യം വഴി സാമ്പത്തികമായി ഭദ്രത കൈവരിച്ചിരുന്ന മാപ്പിളസമൂഹം പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ വലി യ പ്രതിസന്ധിയിലായി. പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ, സാമൂതിരി യോടൊപ്പം ചേര്‍ന്നുള്ള പോരാട്ടത്തിനുനിദാനമായത്‌, അറബിവ്യാപാരികളോട്‌ അവര്‍ പുലര്‍ത്തിയിരുന്ന ശ്രതൃതാപരമായ നിലപാടായിരുന്നു. മക്കയിലേക്കു കപ്പല്‍മാര്‍ഗം ഹജ്ജിനുപോയി തിരിച്ചുവരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെപ്പോലും വാസ്കോഡഗാമയും കൂട്ടരും വെറുതെ വിട്ടില്ല. കടലില്‍ വച്ചു അവരെ ക്രൂരമായി ആക്രമിക്കുകയും വധിക്കുകയും ചെയ്ത സംഭവം ഗുണ്ടര്‍ട്ട്‌ വിവരിക്കുന്നുണ്ട്‌.” 41 പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിനും ഭീഷണികള്‍ക്കും മുമ്പില്‍ പി ടിച്ചു നില്‍ക്കാനാവാതെയാണ്‌ തീരദേശങ്ങളില്‍ ആവാസമുറപ്പിക്കുകയും വലി യ പാണ്ടികശാലകള്‍ നിര്‍മ്മിച്ചു വ്യാപാരംനടത്തുകയും ചെയ്തിരുന്ന അറബി വ്യാപാരികളേറെയും കേരളതീരം വിടുന്നത്‌. സാധാരണക്കാരായ മാപ്പിളമാര്‍ തീര്രപദേശം ഉപേക്ഷിച്ചു ഉള്‍നാടുകളിലേക്കു കുടിയേറ്റം വ്യാപിപ്പിച്ചതും ഇതി ന്റെ ഫലമായാണ്‌. പൊതുമണ്ഡലത്തില്‍ തങ്ങള്‍ക്കു ലഭിച്ചിരുന്ന ഇടം നഷടപ്പെട്ടതോടെ മാപ്പിളമാരുടെ സാമൂഹികാന്തരീക്ഷം കലുഷിതമായി. സമാനമായ അളവില്‍ തന്നെ ഈ രാഷ്്രീയകാലാവസ്ഥ ഇതര ജനവിഭാഗങ്ങളേയും സ്വാധീനിക്കു ന്നുണ്ട്‌. എ. ശ്രീധരമേനോന്‍ വൃക്തമാക്കുന്നതു പോലെ നാട്ടുകാരെ കൂട്ടംകൂട്ട മായി കൊന്നൊടുക്കിയും ഹിന്ദുക്കളുടേയും, മുസ്ലിംകളുടേയും ദേവാലയ ങ്ങള്‍ തകര്‍ത്തും, പോര്‍ച്ചുഗീസുകാര്‍ ചെയ്ത പൈശാചികവ്യത്തികള്‍ സാധാ രണജനങ്ങളുടെ മനസ്സില്‍ ഒരസ്വാസ്ഥ്യം സൃഷ്ടിച്ച സന്ദര്‍ഭമായിരുന്നു അത്‌. സാമൂഹിക-രാഷ്്രീയ മേഖലകളിലെന്നപോലെ, സംസ്കാരിക സദാചാ രരംഗങ്ങളിലും മൂല്യച്യുതി ്രകടമായിരുന്നു. അച്ചീചരിതങ്ങളുള്‍പ്പെടെയുള്ള മണിര്രവാളകൃതികള്‍ ഇതിന്റെ ആഴം വ്ൃക്തമാക്കുന്നുണ്ട്‌. അക്കാലത്ത്‌ കേര ളഭീയസമൂഹഗാര്രത്തെ പൊതുവായിഗ്രസിച്ച രോഗാവസ്ഥ അവയില്‍ ഗ്രതിഫലി ച്ചുകാണാം. നാടുവാഴികളും ഉന്നതകുലജാതരും, ഉള്‍ക്കൊള്ളുന്ന ഉപരിവര്‍ഗം സാ ധാരണജനങ്ങളെ എല്ലാ അര്‍ത്ഥത്തിലും ചൂഷണംചെയ്തു. ജന്മിത്വവും നാടു വാഴിത്തവും ജനജീവിതത്തെ നരകതുല്യമാക്കി. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ശക്തമായി. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള വൈരവും, ഏറ്റുമുട്ടലുകളും, നാടി ന്റെ സമാധാനാന്തരീക്ഷം തകര്‍ത്തു. ഈ സന്ദര്‍ഭത്തിലാണ്‌ കൂനിന്മേല്‍ കുരു വെന്നപോലെ പോര്‍ച്ചുഗീസുകാരുടെ അധിനിവേശവും ശക്തിപ്രാപിക്കുന്നത്‌. ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനം തമിഴകത്തു തുടക്കംകുറിച്ച ഭക്തി്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലെത്തുന്നത്‌ ഇത്തരമൊരു സാമൂഹിക-രാഷ്്രീയ ചുറ്റുപാടിലാണ്‌. ജനങ്ങളെ ഈശ്വരവിചാരത്തിലേക്കും ആത്മീയതയിലേക്കും നയിച്ച ഈ ഗ്രതിസന്ധിതരണം ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ്‌ എഴുത്തച്ചന്റെ കൃതികള്‍ പിറവിയെടുക്കുന്നത്‌. ഭാഷാപിതാവ്‌ സ്വീകരിച്ച പ്രമേയവും ആഖ്യാനവും, സംബോധന ചെയ്തത്‌ ഭൂരിപക്ഷംവരുന്ന ഹൈന്ദവസമൂഹത്തെയായിരുന്നു. സമാനമായ പ്രതിസന്ധി, അതിനെക്കാള്‍ തീവ്രമായി നേരിട്ട മാപ്പിള 42 സമൂഹത്തോടു സംവദിക്കേണ്ട ബാധയത ഖാസിമുഹമ്മദ്‌ തന്റെ കൃതിയിലൂടെ നിറവേറ്റുകയായിരുന്നു. രാമായണംകിളിപ്പാട്ടിന്റെ രചനയ്ക്ക്‌ അഞ്ചുവര്‍ഷം മുമ്പാണു മുഹ്യി ദീന്‍ മാല രചിച്ചതെന്ന അഭിപ്രായം യുക്തിസഹമല്െങ്കിലും ഇവരുടെ ജീവിത കാലം തമ്മില്‍ വലിയ അന്തരമില്ലെന്നു കണ്ടെത്താനാവും. അതുകൊണ്ടുതന്നെ എഴുത്തച്ചന്റെ രചനകള്‍ക്ക്‌ പ്രേരകമായ ഘടകങ്ങള്‍ ഖാസി മുഹമ്മദിനെയും സ്വാധീനിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. രണ്ടുപേരും ജീവിച്ചത്‌ മലബാറില്‍ തന്നെയാണുതാനും. ആത്മീയമായ ചില ലക്ഷ്യങ്ങളും മാലയുടെ രചന നിര്‍വഹിക്കുമ്പോള്‍ കവിയ്ക്കുണ്ടായിരുന്നു. താന്‍ വിശ്വസിച്ചിരുന്ന ആത്മീയചിന്താസരണിയുടെ (ത്വരീഖത്ത്‌) ്രചാരണമായിരുന്നു അത്‌. 13-ാം നൂറ്റാണ്ടുമുതല്‍ തന്നെ വിവിധ ത്വരീഖത്തുകള്‍ക്ക്‌ കേരളത്തില്‍ വക്താക്കളുണ്ടായിരുന്നു. ഏതെങ്കിലുമൊരു ആത്മീയാചാര്യനെ (ശൈഖ!) ഗുരുവായി സ്വീകരിച്ചു, അദ്ദേഹത്തിന്റെ ദര്‍ശന ങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുകയും, പ്രാര്‍ത്ഥനകളും അനുഷ്ഠാന ങ്ങളും ചിട്ടപ്പെടുത്തുകയുമാണ്‌ ഇത്തരം ത്വരീഖത്തുകളുടെ സ്വഭാവം. പള്ളിക ളോടൊപ്പം ഖാന്‍ഖാഹുകള്‍ എന്നറിയപ്പെടുന്ന ഭജനമന്ദിരങ്ങള്‍ പണിത്‌ ്രത്യേ കസംഘമായി ഇവര്‍ (്പവര്‍ത്തിച്ചുപോന്നു. ത്വരീഖത്തുകളുടെ എണ്ണം വര്‍ദ്ധിച്ച തോടെ അവയ്ക്കിടയില്‍ ആശയസംഘര്‍ഷവും ശക്തമായി. ഇത്തരം ആത്മീയസംഘങ്ങളില്‍ പ്രധാനമായ ഖാദിരിയ്യ ത്വരീഖത്തില്‍ ്രവര്‍ത്തിച്ചു വരുമ്പോഴാണ്‌ ഖാസി മുഹമ്മദ്‌ കോഴിക്കോട്‌ ഖാസിയായി ചുമത ലയേല്‍ക്കുന്നത്‌. കോഴിക്കോടിനടുത്ത ചാലിയമായിരുന്നു അക്കാലത്ത്‌ ഖാസി മാരുടെ ആസ്ഥാനം. വൃതൃസ്ത ത്വരീഖത്തുകളെ ഒന്നിപ്പിച്ചു തന്റെ മാര്‍ഗത്തി ല്‍ അണിനിരത്താനും, അതുവഴി ആത്മീയസംഘര്‍ഷങ്ങള്‍ക്ക്‌ പരിഹാരം കാ ണാനും അദ്ദേഹം ആഗ്രഹിച്ചു. ഖാദിരിയ്യ ത്വരീഖത്തിന്റെ ആചാര്യനും ബാഗ്‌ ദാദിലെ ്രമുഖ സൂഹീചിന്തകനുമായിരുന്ന ശൈഖ്‌ മുഹ്യിദ്ദീന്റെ ((കി.വ 1077- 165) ജീവിതവും ദര്‍ശനവും സാധാരണക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാവുന്ന വിധം പരി ചയപ്പെടുത്തുകയുമാണ്‌ അദ്ദേഹം മുഹ്യിദ്ദീന്‍ മാലയിലൂടെ ചെയ്യുന്നത്‌. ഭാഷാപരമായ സവിശേഷതകള്‍ മുഹ്യിദ്ദീന്‍മാലക്കു ലഭിച്ച ര്രചാരവും, പില്‍ക്കാലകവികളിലും പണ്ഡി തന്‍മാരിലും അതു ചെലുത്തിയ സ്വാധീനവും കവിയുടെ ലക്ഷ്യം സഫലമായ തിന്റെ സാക്ഷ്യമാണ്‌. അതിന്റെ ഭാഷാലാളിത്യം, കാവൃഭംഗി, ആഖ്യാനരീതി എന്നിവയാണ്‌ ഇതിനു നിദാനമായത്‌. 43 സാധാരണമനുഷ്യരോട്‌ അവരുടെ ഭാഷയില്‍തന്നെ സംവദിക്കണമെന്ന ചിന്തയാണ്‌ അറബിക്കു പകരം, അറബിമലയാളത്തെ മാധ്യമമാക്കാന്‍ കവി യ്ക്കു ്രചോദകമായത്‌. ജ്ഞാനപ്പാനയെ അനുസ്മരിപ്പിക്കുന്ന വിധം അതീവ ലളിതമായ ഭാഷയും ആഖ്യാനരീതിയും അവലംബിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ചില മാതൃകകള്‍ കാണുക: “പാലിലെ വെണ്ഠപോല്‍ ബൈനത്താക്കി ചൊല്ലുന്നു പാക്കിയം ഉഭ്ളോവര്‍ ഇതിനെ പഠിച്ചോവര്‍ (12) “എന്നെ പിടിച്ചോവര്‍ ഏതും പേടിക്കേണ്ട എന്നേ പിടിച്ചോര്‍ക്ക്‌ ഞാന്‍ കാവലെന്നോവര്‍” (48) “കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ കാൺമാൻ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍” (67) “ണും ഉറക്കവും അതൊന്നുമേ കൂടാതെ ഓരാണ്ടുകാലം പൊറുത്തു നടന്നോവര്‍” (80) “കളവ്‌ പറയല്ല, എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യില്‌ പൊന്നുകൊടുത്തോവര്‍' (12) “കനിയില്ലാകാലം കനിയെനിറച്ചോവര്‍ കരിഞ്ഞ മരത്തിന്‍മേല്‍ കായായ്‌ നിറച്ചോവര്‍” (129) അലങ്കാരര്പയോഗത്തില്‍ പൊതുവെ മിതത്വം പാലിക്കുന്ന കവി, ചില സന്ദര്‍ഭങ്ങളില്‍ ഹൃദൃമായ ഉപമകളിലൂടെ ആശയങ്ങള്‍ക്ക്‌ മിഴിവു പകരുന്നത്‌ കാണാം. “തേനീച്ച വന്ന പോല്‍, ഉറുമ്പു ചാലിട്ട പോല്‍ തിശ അവര്‍ എപ്പോളും ആവണ്ും 96839013 (93) “പാലിലെ വെണ്ഠപോല്‍ ബൈനത്താക്കി ചൊല്ലുന്നു (൬) തുടങ്ങിയ വരികള്‍ ഉദാഹരണം. കവി തെരഞ്ഞെടുത്ത പദങ്ങള്‍ പരിശോധിച്ചാല്‍ മലയാളത്തോടൊപ്പും തമിഴ, അറബിശബ്ദങ്ങളും ധാരാളമായി കാണാം. ശൃദ്ധതമിഴോ, തമിഴ്ജനൃ മലയാള ശബ്ദങ്ങളോ ആയവ നാലിലൊന്നു വരും. അറബിപദങ്ങളും എണ്ു ത്തില്‍ കുറവല്ല. എന്നാല്‍ ഇവയൊന്നും സാധാരണക്കാര്‍ക്ക്‌ അ(്രാപ്യമോ, 44 അര്‍ത്ഥഗ്രഹണത്തെ ക്ലിഷടമാക്കുന്ന വിധത്തിലുള്ളതോ അല്ല. ആ ഭാഷകള്‍ തമ്മിലുള്ള അടുത്ത സമ്പര്‍ക്കംവഴി എല്ലാവര്‍ക്കും സുപരിചിതമായി മാറിക്കഴി ഞ്ഞവയായിരുന്നു. അറബിയിലോ, തമിഴിലോ ഉള്ള അക്ഷരങ്ങള്‍ മാതമേ മുഹ്യിദ്ദീന്‍ മാലയില്‍ കാണൂ. സംസ്കൃതശബ്ദങ്ങള്‍ മലയാളം വ്യാപകമായി സ്വീകരിച്ച കാലമായിരുന്നിട്ടം അറബിത്തമിഴിനെയാണ്‌ കവി മാതൃകയാക്കിയത്‌. സംസ്‌ കൃതത്തില്‍ നിന്നും മലയാളം സ്വീകരിച്ച ശബ്ദങ്ങളെ തമിഴ്മട്ടില്‍ സംസ്കരി ച്ചു പ്രയോഗിച്ചതു കാണാം. ഉദാഃ പാക്കിയം (ഭാഗ്യം), തുദി (സ്തുതി). അറ ബിത്തമിഴിന്റെ സ്വാധീനത്തേക്കാളുപരി അന്നത്തെ അറബിമലയാളലിപിയുടെ പരിമിതിയും ഇതിനു കാരണമായിട്ടുണ്ട്‌. സംസ്കൃതശബ്ദങ്ങളെ കൂടി എഴു തിക്കാണിക്കാവുന്ന വിധം ലിപി പരിഷ്കരണം നടക്കുന്നതു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രമാണ്‌. ്രാചീനമലയാളപദങ്ങള്‍, വാമൊഴിരുപങ്ങള്‍ തുടങ്ങിയവയും കൃതി യില്‍ കടന്നുവരുന്നു. (ഉദാ. എന്നോവര്‍(എന്നവര്‍), വന്നോവര്‍(വന്നവര്‍), ചാച്ചി (ചായ്ച്ചു). ഈ മാതൃക സ്വീകരിച്ചാണ്‌ മോയിന്‍കുട്ടി വൈദ്യര്‍ ഉള്‍പ്പെടെയുള്ള കവികള്‍ തങ്ങളുടെ കൃതികളില്‍ വാമൊഴിശബ്ദങ്ങള്‍ക്കു പ്രവേശനം നല്‍കു ന്നത്‌. പദങ്ങളുടെ തിരഞ്ഞെടുപ്പു, ആഖ്യാനരീതി എന്നിവ പരിശോധിക്കു മ്പോള്‍ ഒരു കാരൃം വ്യക്തമാകും. മണിഗ്രവാളകവികള്‍ ഉയര്‍ത്തിപ്പിടിച്ച വരേ ണൃപാരമ്പരൃയത്തിനെതിരെ സാധാരണക്കാരന്റെ പക്ഷത്തുനിന്നു രചന നടത്താ നാണ്‌ മാലാകര്‍ത്താവ്‌ ആഗ്രഹിച്ചത്‌. അറബിമലയാളമെന്ന ഭാഷാരൂപത്തിന കത്തു കുടുങ്ങിപ്പോയതുകൊണ്ടുമാര്തരം നൂറ്റാണ്ടുകളോളം കേരളീയപൊതു സമൂഹത്തിന്‌ ഈ കൃതിയുടെ പ്രാധാന്യം ഗ്രഹിക്കാന്‍ കഴിയാതെപോവുകയാ യിരുന്നു. മാലപ്പാട്ടുകള്‍ മുഹ്യിദ്ദീന്‍ മാലയ്ക്കു ശേഷം മുഹ്യിദ്ദീന്‍മാലയ്ക്കു ലഭിച്ച ്രചാരം മാലപ്പാട്ടുകള്‍ ഒരു സാഹിത്യ (പ സ്ഥാനമായി വളര്‍ന്നുവികസിക്കാന്‍ കാരണമായിത്തീര്‍ന്നു. അതിനെ അനുക രിച്ച അനേകം കിര്‍ത്തനകാവ്യങ്ങള്‍ ഈ രംഗത്തുണ്ടായി. രൂപത്തിലും ഭാവ ത്തിലും മുഹ്യിദ്ദീന്‍മാലയെ അതേപടി അനുകരിക്കാനാണ്‌ മിക്ക രചയിതാ ക്കളും ശ്രമിച്ചത്‌. ത്വരീഖത്ത്‌ പ്രസ്ഥാനങ്ങള്‍ വ്യാപകമായതോടെ ഓരോ വിഭാ 45 ഗവും തങ്ങളുടെ ആത്മീയഗുരുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ മാലപ്പാട്ടു രചി ക്കുന്നതില്‍ മത്സരിക്കുന്ന സാഹചര്യം നിലവില്‍വന്ന). “മാല്‌ എന്ന ശീര്‍ഷകത്തില്‍ കാണുന്ന കൃതികളെ മുഴുവന്‍ സ്തുതി കീര്‍ത്തനങ്ങളായി പരിഗണിക്കാന്‍ വയ്ു. തത്ത്വോപദേശങ്ങളോ, സാമൂഹിക പ്രസക്തമായ വിഷയങ്ങളോ ചര്‍ച്ചചെയ്യുന്ന കൃതികളുടെ ശീര്‍ഷകങ്ങളിലും മാല എന്നു ചേര്‍ക്കുന്ന പതിവ്‌ ്രചാരത്തിലുണ്ടായിരുന്നു. സ്തൃതി കീര്‍ത്തന ങ്ങളുടെ ഗണത്തില്‍ “നഫീസത്തുമാല്‌ (നാലകത്ത്‌ കുഞ്ഞിമൊയ്തീന്‍, 1905), “ബദര്‍മാല്‌ (മമ്പാട്ട്‌ കുഞ്ഞിരായിന്‍), “രിഫാഇമാല്‌', “മഞ്ഞക്കുളംമാല്‌, “മഹ മൂദ്മാല്‌', “സിദ്ദീഖ്മാല', “കോടുപ്പള്ളിമാല്‌ എന്നിവയ്ക്ക്‌ നല്ല ര്രചാരം കൈ വന്നിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ രചനയായ കറാമത്ത്മാലയും ഈ വിഭാഗത്തിലുണ്ട്‌. വൈദ്ൃരുടെ “കിളത്തിമാല്‌ , കുഞ്ഞാവവൈദൃരുടെ “ബിദ്അത്ത്മാല്‌, പുലിക്കോട്ടില്‍ ഹൈററിന്റെ “ദുരാചാരമാല്‌ മുതലായ നിരവധികൃതികള്‍ മറ്റു വിഷയങ്ങള്‍ ഉളളടക്കമായി വരുന്ന രചനകളാണ്‌. ഭക്തി്രധാനമലെങ്കിലും, ആധുനികകാലത്തും മാലപ്പാട്ടുകള്‍ ഉണ്ടാകു ന്നുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതം ആവിഷകരിക്കുന്ന എം.എന്‍ കാരശ്ശേരിയുടെയും, വി.എം കുട്ടിയുടെയും മാലപ്പാട്ടുകള്‍ ഉദാഹരണം. വലിയ നസീഹത്തുമാലഃ: രണ്ടാമത്തെ സാഹിതൃകൃതി മുഹ്യിദ്ദീന്‍ മാലയ്ക്കുശേഷം അറബിമലയാളത്തില്‍ രചിക്കപ്പെട്ട കൃതി യേതെന്ന്‌ കൃതൃമായി നിര്‍ണയിക്കാന്‍ ഗവേഷകര്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. മതിയായ അന്വേഷണങ്ങള്‍ നടത്താതെ കുഞ്ഞായിന്‍ മുസ്ല്യാരുടെ “നൂല്‍ മദ്ഹ്‌” എന്ന കാവ്യത്തെ ഈ മേഖലയിലെ രണ്ടാമത്തെ കൃതിയായി പലരും പരിഗണിച്ചു വരുന്നുണ്ട്‌. “ഈ രണ്ടുകൃതികള്‍ക്കുമിടയില്‍ 130-വര്‍ഷക്കാലത്തെ വിടവ്‌ കാണപ്പെടുന്നതായി”” അറബിമലയാഭചരിത്രകാരന്മാര്‍ ഒരുപോലെ ്രസ്താവിക്കുകയും ചെയ്യുന്നു. അറബിമലയാളത്തിലെ മറ്റു ചില ്രമന്ഥങ്ങളുടെ രചനാകാലം പരിശോ ധിക്കുമ്പോള്‍ ഈ നിഗമനം ശരിയല്ലെന്നു വൃക്തമാവുന്നു. മനാക്കാന്റൂകത്ത്‌ കുഞ്ഞിക്കോയത്തങ്ങള്‍ രചിച്ച വലിയ നസീഹത്തുമാലയില്‍ കാലം രേഖപ്പെടു ത്തിയിരിക്കുന്നത്‌ ഇ്രപകാരമാണ്‌: 46 “കൊഞ്ചം ഇവ മൊളിന്തെ കാലം ഉരത്തിടുവേൻ കേപ്പീന്‍ ഹസാറും പിന്നാ ഹംസീന്‍ ഇതിയില്‍ രണ്ടും തഞ്ചം മയ്ന ചൊല്ലാം സഫറും നവ വെള്ളിയില്‍ സാദാ ഉറുദി കൊഞ്ചം ചൊല്ലി നിറുത്തി ആമീന്‍” ° 052 സഫര്‍ 9 ന്‌ കാവ്യരചന പൂര്‍ത്തിയായതായാണ്‌ ഈ പ്രസ്താവന യില്‍ നിന്നും വൃക്തമാവുന്നത്‌. ഇത്‌ ക്രിസ്തുവര്‍ഷം 1642-നു സമാനമാണ്‌. “മലയാളത്തിലെ മാപ്പിളമാര്‍ക്കു സുപരിചിതമായ ഉത്തമഖണ്ഡകാവ്യം എന്നു മഹത്തായ മാപ്പിളസാഹിതൃപാരമ്പരൃത്തില്‍ വിശേഷിപ്പിക്കുന്ന ഈ കാവ്യ ത്തിനും മുഹ്യിദ്ദീന്‍മാലയ്ക്കുമിടയില്‍ 35 വര്‍ഷത്തെ അകലമേയുള്ളു എന്നു വ്യക്തമാകുന്നു. അതിനാല്‍ അറബിമലയാളത്തിലെ കണ്ടുകിട്ടിയ രണ്ടാമത്തെ സാഹിതൃകൃതി വലിയ നസീഹത്തു മാലയാണെന്നു മനസ്സിലാക്കാന്‍ ്രയാസ മില്ല. ഈ കാലയളവില്‍ വേറെ കൃതികള്‍ രചിക്കപ്പെട്ടതായി തെളിവുകളുമില്ല. ഒപ്പനച്ചായല്‍, ഒപ്പനമുറുക്കം, കപ്പപ്പാട്ട തുടങ്ങിയ ഇശല്‍ നാമങ്ങള്‍ ഈ കൃതിയില്‍ ചേര്‍ത്തു കാണുന്നുണ്ട്‌. കപ്പപ്പാട്ട ഇതിനുശേഷം രചിക്കപ്പെട്ട കൃതി യായതിനാല്‍ ഈ ഇശല്‍സംജ്ഞ പില്‍ക്കാല പ്രസാധകര്‍ എടുത്തു ചേര്‍ത്ത താവാനാണു സാധൃത. മാപ്പിളപ്പാട്ടുകളിലെ പുരാതനകൃതികളുടെ ഗണത്തില്‍ ഈ കൃതിയുടെ പേര്‌ മഹാകവി ഉള്ളൂരും പരാമര്‍ശിക്കുന്നുണ്ട്‌.” നസീഹത്തുമാലയുടെ കര്‍ത്താവായ കുഞ്ഞിക്കോയത്തങ്ങള്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലുള്‍പ്പെട്ട കൂട്ടായിലാണ്‌ ജീവിച്ചിരുന്നത്‌. കൂട്ടായി മുഹ്യിദ്ദീന്‍ പള്ളിയുടെ അങ്കണത്തില്‍ അദ്ദേഹത്തിന്റെ ഖബറിടമുണ്ട്‌. കവി യുടെ മറ്റു കൃതികള്‍ കണ്ടെത്തിയിട്ടില്ല. മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളുമാണ്‌ ഗ്രമേ യം. കൃതിയുടെ ആമുഖത്തിലുളള ്രസാധകരുടെ കുറിപ്പില്‍ ഇങ്ങനെ സൂചി പ്പിക്കുന്നു; “ഈ പാട്ട്‌ കൂട്ടായി മനാക്കാന്‍്റകത്ത്‌ കുഞ്ഞിക്കോയത്തങ്ങളാല്‍ ഉണ്ടാക്കപ്പെട്ടതും എല്ലാ ഇസ്ലാമായ ആണ്പെണ്ുങ്ങള്‍ അറിവില്‍ അത്യാവ ശയൃമായതും മത്‌, ഖബര്‍, മഹ്ശറ, സിയാറത്‌, നരകം ഇവകളിലുള്ള അദാബ്‌ കൊണ്ടും സ്വര്‍ഗം, തൃക്കല്യാണം, ലിഖാഅ്‌ മുതലായ നിഹ്മത്തുകളെക്കൊ ണ്ടും മറ്റും ഉണ്ടാക്കപെട്ട അതിമിനുസമായ പാട്ടാകുന്നു.” 47 മലബാറിലെ മുസ്‌്ലിംഗൃഹങ്ങളില്‍ മുഹ്യിദ്ദീന്‍ മാലയ്ക്കു സമാനമായ സ്വീകാര്യത ഈ കാവൃത്തിനു ലഭിച്ചിരുന്നു. കൃതിയിലെ ഒപ്പനയുടെ ഇശലി ലുള്ള ചില ഭാഗങ്ങള്‍ വട്ടപ്പാട്ടുസംഘങ്ങളും ആലപിച്ചിരുന്നു. ആത്മീയവിദ്യാഭ്യാസ സാകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത്‌ ആ മേഖലയില്‍ പ്രാഥമികസാക്ഷരത കൈവരിക്കാന്‍ സാധാരണക്കാരെ പ്രാപ്ത രാക്കുകയായിരുന്നു കാവൃത്തിന്റെ രചനാലക്ഷ്യം. കുഞ്ഞായിന്‍ മുസ്ല്യാരുടെ കൃതികള്‍ : കപ്പപ്പാട്ടും, നുല്‍മദ്ഹും തലശ്ശേരിയിലെ സൈദാര്‍പള്ളിക്കു സമീപം എ.ഡി. 1700-നടുത്ത്‌ ജനി ച്ചതായി കരുതപ്പെടുന്ന കുഞ്ഞായിന്‍മുസ്ല്യാരുടെ രചനകളാണ്‌ കപ്പപ്പാട്ടു, നൂല്‍മദ്ഹ്‌, നൂല്‍മാല എന്നിവ. അദ്ദേഹം സാമൂതിരിരാജാവിന്റെ കൊട്ടാരംവിദൂ ഷകനും, മന്തിയായ മങ്ങാട്ടച്ചന്റെ സുഹൃത്തുമായിരുന്നുവെന്നു പൊതുവെ വിശ്വസിച്ചുപോരുന്നു. കുഞ്ഞായിന്‍മുസ്ല്യാരെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ശ്രമ്ഥ കാരന്‍മാരെല്ലാം വലിയ അന്വേഷണത്തിനൊന്നും മുതിരാതെ ഇത്തരം IO} ങ്ങള്‍ ആവര്‍ത്തിക്കുന്നവരാണ്‌. കുഞ്ഞായിന്‍മുസ്്‌ല്യാരുടെ പേരില്‍ പ്രചരിച്ചി ടുള്ള നിരവധി നര്‍മകഥകള്‍ തലമുറകളായി മാപ്പിളമാര്‍ കൈമാറി വരുന്നുണ്ട്‌. അവ സമാഹരിച്ചു വിവിധ പ്രസാധകര്‍ ഗ്രന്ഥരൂപത്തില്‍ പൂറത്തിറക്കിയിട്ടു മുണ്ട്‌. അദ്ദേഹത്തെ മങ്ങാട്ടച്ചനും സാമൂതിരിപ്പാടുമായി ബന്ധിപ്പിക്കുന്ന പരാ മര്‍ശങ്ങള്‍ ഇവയിലുടനീളം കാണാം. എന്നാല്‍, ഇതു പൂര്‍ണമായും വിശ്വസനീയമലെന്ന്‌ കരുതുന്നവരുമുണ്ട്‌. ആധികാരികചരിശ്രഗന്ഥങ്ങളിലോ, സാമൂതിരിരാജകുടുംബവുമായി ബന്ധ പ്പെട്ട ഗ്രന്ഥവരികളിലോ കുഞ്ഞായിന്‍മുസ്ല്യാരുടെ പേര കാണാത്തതിനാല്‍ ഇതിന്റെ വിശസ്വനീയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌.” പരമ്പരയായി കൈമാറിപ്പോരുന്ന ഫലിതകഥകളിലെ നായകനായ കുഞ്ഞായിന്‍മുസ്ല്യാര്‍ എന്ന കഥാപാ(ര്രം സാങ്കല്‍പ്പികമാണെന്നു വന്നാലും, കപ്പപ്പാട്ടിന്റേയും നുല്‍മര്‍ദഹിന്റെയും കര്‍ത്തൃത്വം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടി ട്ടില്ല. ഹാസ്യം മുഖൃഭാവമാക്കി രചിച്ച കൃതികളല്ല, ഇവയെന്നു ര്പതൃക്ഷത്തില്‍ തന്നെ വ്യക്തമാവും. ആത്മീയത, തത്ത്വചിന്ത എന്നിവയ്ക്ക്‌ പ്രാമുഖ്യമുള്ള ഗയരവരചനകളാണ്‌ ഈ കൃതികള്‍. നുല്‍മദ്ഹില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ മുഹമ്മദ്നബിയോടുള്ള ഭക്തിയും, സ്നേഹവുമാണ്‌. വിശ്വാസമനുസരിച്ചു സജ്ജനങ്ങള്‍ക്കു പരലോകത്തുവച്ചു പ്രവാചകനെ കണ്ടുമുട്ടാന്‍ സഭാഗ്യം ലഭിക്കും. ഇപ്രകാരം മരണാനന്തരം 48 തിരുനബിയെ ദര്‍ശിക്കാനുള്ള തീവ്രാഭിലാഷം വിവരിക്കുന്ന ഭാഗം കവിയുടെ രചനാപാടവത്തിനു മികച്ച മാതൃകയാണ്‌. 'പുണ്ഠിയവന്‍ തിരുമുത്തിനില്‍ വെയ്ത്ത്‌ പുകള്‍കച്ച മികച്ചവരേ, വിണ്ണില്‍ മറത്ത്‌ മറക്കകമേ പിരിശക്കടല്‍ പൂണ്ടവരേ, മണ്ണുലകില്‍ മണിമക്കമതില്‍ വന്ത്‌ പിറന്തവരേ, കണ്ണ്‌ കുളിര്‍പ്പതില്‍ അന്തമുഹമ്മദെ കാണുവതേതൊരു നാള്‍? തിങ്കള്‍ നിറന്തവര്‍ തിങ്കള്‍ തികന്തവര്‍ തിങ്കളില്‍ വന്തവരേ യെങ്കും യെളുന്ത്‌ അറബാനര്‍ ഹാശിം ഇക്കിള ആണ്ടവരേ പങ്കിയില്‍ മങ്കഹുറാനികള്‍ വന്ത്‌ പണിന്താടി നിണ്ടവരേ കണ്‍കുളരക്കനി അന്തമൃഹമ്മദെ കാണുവതേതൊരുനാള്‍? വന്‍കുഫിര്‍ അങ്ക ഇരുള്‍ തന്നിലെ മങ്കലില്‍ ഇങ്കു പിരിന്തവരേ കന്‍കുല്‍ തഴുത്തെ ഇരവ്‌ ഈരേഴില്‍ കവി തിങ്കള്‍ ഉദിത്തവരേ പങ്കം അതാം ഉദയസ്തലമിലും അവര്‍ പണ്ഡിതരാണവരേ കണ്‍കുളിരക്കനി അന്തെ മുഹമ്മദെ കാണുവതേതൊരുനാള്‍?” (നൂല്‍ മദ്ഹ്‌ ഇ.2) ഭക്തി മുഖ്യഭാവമായതിനാല്‍ വിശ്വാസികള്‍ക്കിടയില്‍ ചുരുങ്ങിയകാലം കൊണ്ടുതന്നെ ഈ കൃതിക്കു വലിയ ്പചാരംസിദ്ധിച്ചു. ഇതു പാടി വ്യാഖ്യാ നിക്കുന്ന സദസ്സുകളും ധാരാളമായുണ്ടായിരുന്നു. മുഹ്യിദ്ദീന്‍ മാലയിലെ ലാളിതൃത്തെക്കാളേറെ സങ്കീര്‍ണമായ ഭാഷാ രീതിയും, ശക്തമായ തമിഴ്സ്വാധീനവും നൂല്‍മദ്ഹില്‍ കാണാം. പദങ്ങളുടെ തിരഞ്ഞെടുപ്പു, അലങ്കാരകല്‍പന, ഉള്‍ക്കാമ്പുള്ള ദര്‍ശനം എന്നീ മേഖലകളില്‍ പില്‍ക്കാലരചയിതാക്കളെപ്പോലും അതിശയിപ്പിക്കുന്ന ്രതിഭ ഈ കവിക്കു ണ്ട്‌. മലയാളം, അറബി, തമിഴ്ഭാഷകളില്‍ കവിക്കുള്ള പാടവം അസാമാന്യ മാണ്‌. 15 ഇശലുകളിലായി 66 വരികളുള്ള നൂല്‍മര്‍ദ്ഹിന്റെ രചനാകാലം ഹിജ്റ 1151 (ശകി.വ. 1737) ആണെന്ന്‌ കാവൃത്തില്‍ വ്ൃക്തമാക്കിയിട്ടുണ്ട്‌. മനുഷ്യശരീരത്തെ പായക്കപ്പലായും ജീവിതത്തെ അതിന്റെ സഞ്ചാരമാ യും കല്പിക്കുന്ന സിംബോളിക്‌ കാവ്യമാണു കപ്പപ്പാട. അറബിമലയാളത്തി ലെ ഏറ്റവും ശക്തവും മനോഹരവുമായ സിംബോളിക്രചനയും ഇതുതന്നെ. ഐഹികലോകമാകുന്ന പാരാവാരം പിന്നിട്ടു പാര്രികജീവിതമാകുന്ന തുറമ) ഖത്തിലേക്കാണു കപ്പലിന്റെ ്രയാണം. ശരീരാവയവങ്ങളെ കപ്പലിന്റെ വിവിധ ഭാഗങ്ങളായി രുൂപണം ചെയ്തുകൊണ്ടുള്ള കവിഭാവന പ്രാചീനഗദൃകൃതി യായ അംബരീഷോപാഖ്യാനത്തെ അനുസ്മരിപ്പിക്കുന്നുണ്ട. കവി പറയുന്നത്‌ നോക്കുക. 49 “ചായല്‍ ഒരു കപ്പല്‍ ഉണ്ട്‌ നമുക്ക്‌ ചാഞ്ഞുള്ളെ പാണ്ടിച്ചാണൊമ്പത്‌ നീളം നീളം അണിയും നടു മല്ലത്തോളം നൂലിട്ട പാണ്ടി പുളക്കാമല്‍ ഈര്‍ന്നു കോഭളൊത്തെ പാണ്ടിക്കുറൊമ്പതിറ്റൊന്നു കൊണ്ടങ്ങ്‌ താര്‍ച്ചീല മൂന്നാക്കി വെച്ചാന്‍ താളും മണിക്കാലുണ്ടെട്ടിരു പാകം തന്നില്‍ പിടിച്ചെ പലകയുമൊന്ന്‌ ഏശുണ്ട്‌ ചപ്പാറ അപ്പലാ തന്നില്‍ എത്തിര കോടി മലര്‍ തറായുണ്ട്‌ ഉണ്ട്‌ മലക്കുള്ളീല്‍ പത്തായമൊന്ന്‌ ഉള്ളായം ചൊല്ലുകില്‍ ഓരോ ചാണുണ്ട്‌. ഉണ്ട്‌ ബെളിക്കതില്‍ ഒമ്പത്‌ ബാതില്‍ ക്ക്‌ കതകുള്ളെ ബാതിലും മുന്ന്‌ തുണ്ടം മരം യെണ്ണട്ടെ, യെമ്പത്‌ നാങ്ക സുബ്ദൂഹ്‌ ചെയ്തെ പണിക്കപ്പല്‍ തന്നില്‍ കൊണ്ടെ കൊടുതം മറ്റാലാത്ത തെണ്ണം കോട്ടിയും നാനൂറ്റ്‌ നാല്‍പ്പത്തി നാങ്ക നാലാറും നൂറ്‌ പലം പന്തമുണ്ട്‌ നന്നായെഴുപത്തീരായിരം കപ്പി അറബിമലയാളസാഹിത്ൃത്തെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്‌ കപ്പപ്പാട്. ഈ ശാഖയിലെ പദ്യകൃതികളെ അടുത്തകാലംവരെ സഫിനപ്പാട്ു കള്‍ എന്നുവിളിച്ചുപോന്നിരുന്നു എന്നതുതന്നെ ഇതിനു ദൃഷ്ടാന്തമാണ്‌. “സഫീന എന്ന പദത്തിന്റെ അര്‍ത്ഥം കപ്പല്‍ എന്നാണ്‌. കപ്പപ്പാട്ടിന്റെ പിന്നാലെ രചിക്കപ്പെട്ട പാട്ടുകള്‍ക്കു സഫിീനപ്പാട്ടുകള്‍ എന്ന പൊതുനാമം നല്‍കി, പ്രസ്തുത കൃതിക്ക്‌ ആ പ്രസ്ഥാനവുമായുള്ള അടിസ്ഥാനപരമായ ബന്ധം സഹൃദയലോകം അരക്കിട്ടുറപ്പിച്ചതായി ഒ. ആബു പ്രസ്താവിക്കുന്നുണ്ട്‌. ഈ രംഗത്തെ ആദ്യദാര്‍ശനികകാവ്യം എന്ന ബഹുമതിയും കപ്പപ്പാട്ടിന്‌ അവകാശപ്പെട്ടതാണ്‌. മുഹ്യിദ്ദീന്‍മാലയുടെ ആശയതലത്തില്‍ നിന്നും ഏറെ വിഭിന്നമാണത്‌. അറുനൂറ്‌ വരികളാണ്‌ ഈ കാവ്യൃത്തിലുള്ളത്‌. ഇത്രതയും ഒരേ ഇശ ലില്‍തന്നെ രചിച്ചവയാണ്‌. പര തൃയേകപേര്‍ നല്‍കിയിട്ടില്ലാത്ത ഈ ഈശല്‍ കപ്പ 50 പ്പാട്ട എന്ന പേരില്‍തന്നെ പില്‍ക്കാലത്ത്‌ ്രചാരംനേടി. മോയിന്‍കുട്ടി വൈദ്യര്‍ വിവിധ കാവ്യങ്ങളിലായി ഏഴുതവണ ഈ ഇശല്‍ പ്രയോഗിച്ചിട്ടുണ്ട. നുല്‍മര്‍ ഹില്‍ നിന്നു വൃതൃയസ്തമായി നര്‍മബോധം, ലാളിതൃം എന്നിവ ഗ്രകടമാവുന്ന വരികളും കപ്പപ്പാട്ടിൽല്‍ കാണാം. വാമൊഴി രൂപങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ യുടെ സമൃദ്ധമായ പ്രയോഗത്തിലൂടെ സാധാരണക്കാരുടെ ഭാഷയിലെഴുതാനും തനിക്കു സാധിക്കുമെന്ന്‌ കവി തെളിയിക്കുന്നുണ്ട്‌. ലരകികജീവിതത്തിന്റെ ്രലോഭനങ്ങളില്‍പെട്ു തിരിച്ചറിവു നഷടപ്പെ ടുന്ന മനുഷ്യരെ, നര്‍മത്തില്‍ ചാലിച്ചു വിമര്‍ശിക്കുന്ന വരികള്‍ നോക്കുക: “കണ്ടിട്ടടിവാനോ കണ്ണില്ലേ പൊട്ടാ, കാരുണോര്‍ ചൊന്നെ ചൊല്‍ കേട്ടില്ലേ പൊട്ടാ, പണ്ടുള്ളോര്‍ ചൊല്ലില്‍ പതിരുണ്ടോ പൊട്ടാ, പൈ തന്ന പാലിന്‌ കയ്പുണ്ടോ പൊട്ടാ കേട്ടാലും കേട്ടാലും കേട്ടില്ലേ പൊട്ടാ ഉണ്ടോ നീ ഏതാനും യോര്‍ത്തിട്ട്‌ പൊട്ടാ ഉന്‍മീശി കെട്ടെ കുരുടായോ പൊട്ടാ പട്ടം പൊളിഞ്ഞാല്‍ പറക്കുമോ പൊട്ടാ പാലം മുറിഞ്ഞാല്‍ കടക്കാമോ പൊട്ടാ പൊട്ടന്‌ യേതാന്‍ പദമുണ്ടോ പൊട്ടാ പുണ്ഠിയം ചൊല്ലാമല്‍ കേക്കുമോ പൊട്ടാ ബേട്ടാളന്‍ കാതില്‍ കൂടിട്ടോ പൊട്ടാ ബേദികള്‍ നാവ്‌ തളര്‍ന്നല്ലോ പൊട്ടാ പാട്ടില്‍ പറഞ്ഞാല്‍ കുശഞ്ഞല്ലോ പൊട്ടാ പാവീ നിനക്കെന്തറിവില്ലേ പൊട്ടാ യേട്ടിലും പാവം നിറഞ്ഞല്ലോ പൊട്ടാ യെന്നും നിനക്ക്‌ നിനവില്ലേ പൊട്ടാ നുല്‍മാല കൂഞ്ഞായിന്‍മുസ്ല്യടാര്‍ അവസാനമായി രചിച്ച കാവ്യമാണ്‌ നുല്‍മാല. ഹിജ്റ 1200 (കി.വ. 1785) ആണ്‌ രചനാകാലം. ശൈഖ്‌ മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങളാണ്‌ ്രമേയം. കപ്പപ്പാട്ടിനും നൂല്‍മദ്ഹിനും സിദ്ധിച്ച ്രചാരം ഈ കൃതിക്കു ലഭിച്ചി ട്ടില്ല. ഇത്തരം ഒരു കൃതി മുസ്ല്യാര്‍ രചിച്ചതായി ആദ്യകാല ഗവേഷകര്‍ക്ക്‌ അറിവുണ്ടായിരുന്നില്ല. 51 പതിമൂന്ന്‌ ഇശലുകളിലായി അറുനൂറിലേറെ വരികള്‍ ഈ കൃതിയിലു ണ്ട്‌. ്രമേയതലത്തില്‍ മുഹ്യിദ്ദീന്‍ മാലയോട്‌ സാമൃമുണ്ടെങ്കിലും അതിന്റെ ലാളിത്യം നൂല്‍മാലയ്ക്കില്ല. എന്നാല്‍, സാഹിതൃഗുണത്തില്‍ ഇതൊടും പിന്നിലല്ല താനും. അച്ചടിയുടെ ആരംഭം ഖാസി മുഹമ്മദിനുശേഷം മോയിന്‍കുട്ടി വൈദൃരുടെ കാലംവരെയുള്ള രണ്ടരനുറ്റാണ്ടുകാലത്തെ അറബിമലയാളസാഹിതൃചരിര്രം വേണ്ടവിധം അനാ വരണം ചെയ്യപ്പെടുിട്ടില. ഈ കാലയളവില്‍ രചിക്കപ്പെട്ട കൃതികളില്‍ നല്ലൊരു പങ്കും നാമാവശേഷമായിത്തീര്‍ന്നിരിക്കുന്നു. അചുടിവിദ്യയുടെ അഭാവമായിരു ന്നു ഇതിന്റെ മുഖ്യഹേതു. 1870-നോടടുത്ത്‌ തീപ്പൂുത്തില്‍ കുഞ്ഞഹമ്മദ്‌ എന്ന യാള്‍ തലശ്ശേരിയില്‍ അറബിമലയാള അച്ചടിശാല സ്ഥാപിച്ചതോടെയാണ്‌ ഈ ഗണത്തിലുള്ള പുസ്തകങ്ങള്‍ കേരളത്തില്‍ അച്ചടിച്ചുതുടങ്ങുന്നത്‌. 1868-ല്‍ ബാസല്‍മിഷന്‍കാര്‍ തലശേരിയില്‍ സ്ഥാപിച്ച (പസ്സില്‍ നിന്നും അച്ചടി പരിശീ ലിച്ച ശേഷമാണ്‌ അദ്ദേഹം ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്‌. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ ആദൃപകുതിയില്‍തന്നെ അറബിമലയാള അച്ചടിക്കു തുടക്കം കുറിച്ചതായി കാണാം. ്രവാചകന്റെ വൈദ്യവിധികള്‍ ഉള്‍ ക്കൊളളുന്ന “തിബ്വുന്നബിയ്‌' എന്ന ഗദൃകൃതി കോഴിക്കോട്‌ സ്വദേശിയായ അഹമ്മദ്കോയ മുസ്ല്യാര്‍ തര്‍ജ്ജമ ചെയ്ത്‌ ബോംബെയില്‍ നിന്നും അച്ചടിച്ചി രുന്നു. 1840-ലായിരുന്നു അത്‌. അറബിമലയാള അച്ചുകുടങ്ങളില്ലാത്തതിനാല്‍ ഓരോ പുറത്തിന്റെയും ബ്ലോക്കെടുത്ത്‌ അച്ചടിക്കുകയായിരുന്നു. അറബിമലയാ ളത്തിലെ ആദ്യത്തെ നബിചരിത്രഗന്ഥമായ “അകബാറുല്‍ അഹമ്മദിയ്യ, പാടൂര്‍ കോയക്കുട്ടിത്തങ്ങള്‍ രചിച്ച “മനാസികുല്‍മലൈബാരി ഫീ ഹജ്ജി ബൈത്തില്ലാഹില്‍ബാരി” (1862) എന്നിവയും ബോംബെയിലാണ്‌ അച്ചടിച്ചത്‌. സാഹിതൃകൃതികളും, ആത്മീയവൈജ്ഞാനികുഗ്രന്ഥങ്ങളുമെല്ലാം പകര്‍ ത്തിയെഴുതി പള്ളിദര്‍സുകളിലും വലിയ തറവാടുകളിലും സൂക്ഷിച്ചു വയ്ക്കു ന്ന പതിവാണ്‌ അച്ചടി നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്നത്‌. അക്കാലത്ത്‌ മലയാളത്തിന്റെ സ്ഥിതിയും ഏറെയൊന്നും വിഭിന്നമായിരുന്നില്ല. ഇതിന്റെ ഒരു നൂറ്റാണ്ടുമുമ്പു മാ്രമാണ്‌ സംക്ഷേപ വേദാര്‍ത്ഥം(1772) പുറത്തിറങ്ങുന്നത്‌. അതും പ്രസിദ്ധീകരിച്ചത്‌ കേരളത്തിനു വെളിയിലാണ്‌. കേരളത്തിലച്ചടിച്ച ആദ്യത്തെ മലയാളകൃതിയായ “ചെറുപൈരതങ്ങള്‍ക്ക്‌ ഉപകാരാർത്ഥം ഇംഗ്ലീ ഷില്‍നിന്നും പരിഭാഷപ്പെടുത്തിയ കഥകള്‍” പുറത്തിറങ്ങുന്നത്‌ 1824-ലാണ്‌. 52 ഇതിനുശേഷമുള്ള അരനുറ്റാണ്ടിനകം തന്നെ അറബിമലയാളകൃതികള്‍ ഇവിടെ അച്ചടിക്കപ്പെടുിട്ടുണ്ട്‌. അച്ചടി ഗ്രചാരത്തില്‍ വരുന്നതിനുമുമ്പു രചിക്കപ്പെട്ട കൃതികളെക്കുറി ച്ചുളള അന്വേഷണത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വാമൊഴി യായി പ്രചരിച്ച പാട്ടുകളില്‍ പലതിലും കാലം, കര്‍ത്താവ്‌ തുടങ്ങിയവയെക്കു റിച്ചുള്ള പതൃക്ഷസൂചനകള്‍ കാണുന്നില്ല. ്ന്ഥകര്‍ത്താവിന്റെ പേരും രചനാ കാലവും പാട്ടില്‍തന്നെ നിബന്ധിക്കുന്ന പതിവ്‌ ആദ്യകാലം മുതലേ അറബി മലയാളകവികൾ അനുവര്‍ത്തിച്ചിരുന്നതായി കാണാം. എന്നാല്‍ വാമൊഴിയാ യി കൈമാറിപ്പോന്ന രചനകളില്‍ ഇത്തരം ഭാഗങ്ങള്‍ അ്രധാനമെന്നു കരുതി പാട്ടുകാര്‍ ഒഴിവാക്കിയിരിക്കാനിടയുണ്ട്‌. പില്‍ക്കാലത്ത്‌ പകര്‍ത്തിയെഴുതിയ പ്പോള്‍ വിട്ടുപോയതുമാവാം. മാപ്പിളമാരെ (ബിട്ടീഷ്വിരുദ്ധരും കലാപകാരികളു മാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നു, എന്ന ന്യായമുന്നയിച്ച അധികാരികള്‍ നിരോ ധിക്കുകയും കണ്ടുകെട്ടുകയും ചെയ്തതിനാല്‍ നഷടപ്പെട്ട രചനകളുമുണ്ട്‌. ചേ റൂര്‍ പടപ്പാട്ട, മണ്ണാര്‍ക്കാട്‌ പടപ്പാട്ട, മഞ്ചേരി പടപ്പാട്ട മുതലായവ ഇത്തരത്തില്‍ നിരോധിച്ച കൃതികളാണ്‌. ആമിനുമ്മാന്‍കത്ത്‌ പരിക്കുട്ടി മുസ്ല്യാര്‍ രചിച്ച “മുഹിമ്മാത്തുല്‍ മുഅമിനീന്‍” എന്ന കൃതി കൈവശം വയ്ക്കുന്നവരെ വിചാ രണകൂടാതെ അഞ്ചുവര്‍ഷം ശിക്ഷിക്കുന്നതാണെന്ന്‌ 1921-ലെ മരദാസ്‌ ഗസറ്റി യര്‍ വഴി വിളംബരം ചെയ്തിരുന്നു. 3 വിവിധതരം ആഖ്യാനങ്ങള്‍ അറബിമലയാളകൃതികളെ അതുള്‍ക്കൊള്ളുന്ന വൃവഹാരങ്ങളുടെ സ്വഭാ വത്തെ ആധാരമാക്കി പരിശോധിക്കുന്നത്‌ അന്വേഷണത്തിന്‌ സഹായകമാകും. ചരിശ്രകൃതികള്‍, ആധ്യാത്മികൃരഗന്ഥങ്ങള്‍, വൈദൃശാസ്ശ്രഗന്ഥങ്ങള്‍, സര്‍ഗാ ത്മക രചനകള്‍, കെസ്സുപ്പാട്ടുകള്‍ എന്നിങ്ങനെ വൃത്യസ്ത വിഭാഗങ്ങളായി അവയെ വിഭജിക്കാം. ചരി്രകൃതികള്‍ : ഗദ്യത്തിലും പദ്യത്തിലും അറബിമലയാളത്തിലെ ചരി്രകൃതികളില്‍ ഗദൃത്തിലും പദൃത്തിലുമു ള്ള രചനകള്‍ കാണാം. ഗദ്യവിഭാഗത്തില്‍വരുന്ന രചനകളില്‍ ശുജായിമൊ യ്തുമുസ്ല്യാരുടെ “ഫൈളുല്‍ഫയ്യാള്‌ , “ഫത്ഹുല്‍ഫത്താഹ്‌ (ലോക ചരിശ്ര സം്രരഹം), പട്ടിക്കാട്‌ ഇ്രാഹിം മയലവിയുടെ “മലബാര്‍ചരിത്രം , സൈനു 53 ദീന്‍ മഖ്ദും രണ്ടാമന്‍ രചിച്ച “തുഹ്ഫത്തുല്‍ മുജാഹിദീന്‍” എന്ന കൃതിയുടെ വിവര്‍ത്തനം എന്നിവ പ്രധാനൃയമര്‍ഹിക്കുന്നു. ശുജായി മൊയ്തു മുസ്ല്യാരുടെ “ലോകചരിത്ര സംഗ്രഹം” മൂന്ന്‌ വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൃഹദ്‌ ഗ്രന്ഥമാണ്‌. ആദ്യഭാഗം (കി.വ 1892-ല്‍ അച്ചടിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ “ഗിംസസ്‌ ഓഫ്‌ വേള്‍ഡ്‌ ഹിസ്റ്ററി” ര്പസിദ്ധീകരിക്കുന്നതിന്റെ 42 വര്‍ഷം മുമ്പാ യിരുന്നു അത്‌. ചരിശ്രവിഷയങ്ങള്‍ പ്രമേയമായി രചന നടത്തുന്നവരും, മറ്റു ളളവരും ഏറ്റവും കൂടുതല്‍ അവലംബമാക്കിയിരുന്നത്‌ ഈ കൃതിയായിരുന്നു. അറബിമലയാളത്തിലെ ആദ്യകേരളചരിശ്രഗ്രന്ഥമായ “മലബാര്‍ചരിത്ര്‌ ത്തിന്‌ രണ്ടു ഭാഗങ്ങളുണ്ടെങ്കിലും ഒന്നാംഭാഗം മാ്രമേ, പ്രസിദ്ധീകരിച്ചിട്ടുളളു. 1928-ലാണ്‌ അതിന്റെ ആദൃൃപതിപ്പ്‌ പുറത്തിറങ്ങുന്നത്‌. ഗ്രന്ഥകര്‍ത്താവായ പട്ടിക്കാട്‌ ഇ്്്ാഹിംമയലവി സ്വാതന്ത്രസമരസേനാനിയും ബഹുഭാഷാപ ണ്ഡിതനുമായിരുന്നു. വിവര്‍ത്തനരുപത്തില്‍ വെളിച്ചം കണ്ട “തുഹ്ഫത്തുല്‍ മുജാഹിദിന്‌” നാലുഭാഗങ്ങളുണ്ട. അറബിമലയാളമാസികയായ “അല്‍മുര്‍ശിദി'ന്റെ ആദ്യ ലക്കം മുതല്‍ (1935) അതിന്റെ പ്രതാധിപര്‍ കൂടിയായ കെ.എം. മലവിയാണ്‌ ഇതു വിവര്‍ത്തനം ചെയ്തു ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌. ഒന്നാം ഭാഗം മാര്രമാണ്‌ അദ്ദേഹം പരിഭാഷപ്പെടുത്തിയത്‌. മറ്റു ഭാഗങ്ങളുടെ വിവർ ത്തനം കെ.എം മുസാന്‍കുട്ടിമാലവിയാണ്‌ തയ്യാറാക്കിയത്‌. ഇതിനുശേഷം 28 വര്‍ഷം കഴിഞ്ഞാണ്‌ (1963) വേലായുധന്‍ പണിക്കശ്ശേരിയുടെ മലയാളവിവര്‍ ത്തനം പൂറത്തിറങ്ങുന്നത്‌. അറേബ്യയുടെയും ഇസ്‌ലാമിന്റെയും ചരി്രമുള്‍ക്കൊളളുന്ന നിരവധി ഗദ്ൃകൃതികളും 19-20 നൂറ്റാണ്ടുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. കൊട്ടിലുങ്ങല്‍ മൊയ്തുണ്ണി മുസ്ല്യാര്‍ 13 വാല്യങ്ങളിലായി രചിച്ച “ഫൈസുല്‍ മന്നാന്‍” എന്ന കൃതി, ലോകാരംഭം മുതല്‍ മുഹമ്മദ്നബിയുടെ കാലംവരെയുളള പ്രവാചക ന്മാരുടെയും, ജനവിഭാഗങ്ങളുടെയും ചരിത്രമുള്‍ക്കൊളളൂുന്നു. കി.വ.1912-ല്‍ ഒന്നാംഭാഗവും തുടര്‍ന്ന്‌ മറ്റുഭാഗങ്ങളും പുറത്തിറങ്ങി. അറേബ്യന്‍ എഴുത്തുകാ രനായ അഹമ്മദ്‌ ദഹ്ലാന്‍ രചിച്ച “സീറത്തുന്നബവിയു വ ആസാറുല്‍ മുഹമ്മ BOQ’ എന്ന ്രമ്ഥം ചാലിലകത്ത്‌ അബ്ദുല്ല മലവി രണ്ടുഭാഗമായി വിവർ ത്തനം ചെയ്തു. മുഹമ്മദ്‌ നബിയുടെ ആധികാരികജീവചരിത്രം എന്ന നില യില്‍ പരിഗണിക്കപ്പെട്ടുവരുന്ന കൃതിയാണിത്‌. മൂലമ്പാത്ത്‌ കുഞ്ഞാമു രചിച്ച “അകബാറുല്‍ അഹമ്മദിയ്യ” എന്ന കൃതിയും നബിയുടെ ജീവചരിത്രമാണ്‌. ഗദ്യ ത്തിലെഴുതിയ ആദൃ നബിചരിത്രഗന്ഥമാണിത്‌. 54 ഖിസ്പപ്പാട്ടുകള്‍ ചരി്രസംബന്ധമായ (്പമേയങ്ങളുള്‍ക്കൊളളുന്ന കാവ്യങ്ങളാണ്‌ aay പ്പാട്ടുകള്‍ എന്നറിയപ്പെടുന്നത്‌. രാജ്യചരിശ്രം, ്രാദേശികചരി്രം, ഇസ്‌ലാമിക ച്രിശ്രം, ജീവചരിത്രം, അറേബ്യന്‍പശ്ചാത്തലത്തിലോ, കേരളചരി്തത്തിലോ നടന്ന യുദ്ധങ്ങളുടെ ചരിശ്രം എന്നിങ്ങനെ വ്ൃത്ൃയസ്തസ്വഭാവം പുലര്‍ത്തുന്ന ഖിസ്തപാട്ടുകളുണ്ട്‌. പുലിക്കോട്ടില്‍ ഹൈദറിന്റെ “കേരളചരി്രം എന്ന ദീര്‍ഘകാവ്യം ഇതില്‍ ശ്രദ്ധേയമാണ്‌. ലളിതമായ ഭാഷയില്‍ കേരളചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ഹൈദര്‍ ആവിഷര്‍കരിച്ചിട്ടുണ്ട. പണ്ടാരഅറക്കല്‍ അഹമ്മദുകുട്ടി രചിച്ച “കേരളമുസ്ലിംചരിശ്രം' എന്ന കൃതി കേരളത്തിന്റേയും മുസ്ലിംകളു ടേയും ചരിത്രം പരാമര്‍ശിക്കുന്ന ബൃഹത്കാവ്യമാണ്‌. ജീവചരിശ്രങ്ങളും പട പ്പാട്ടുകളുമായി വേറെയും കൃതികള്‍ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌. തിരുവനന്തപുരം കരമനസ്വദേശിയായിരുന്ന വി.എ. മുഹമ്മദ്‌ മുസ്‌ല്യാര്‍ രചിച്ച “ബഹുവിശേഷ നുതനകീര്‍ത്തനം (1928) തിരുവിതാംകൂര്‍ചരിധ്രത്തിലേക്ക്‌ വെളിച്ചം വീശുന്ന കാവൃമാണ്‌. കൃതിയുടെ ആമുഖത്തിലെ ഉള്ളടക്കപരാമര്‍ശ ത്തില്‍നിന്ന്‌ അതിന്റെ സ്വഭാവം വൃക്തമാകുന്നുണ്ട്‌. അത്‌ ഇ്രപകാരമാണ്‌: “ഇതാകുന്നത്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ മൂലംതിരുൃനാള്‍തിരുമേനിയുടെ നാടുനീങ്ങല്‍ മുതല്‍ ചിത്തിരതിരുനാള്‍മഹാരാജാവ്‌ അവര്‍കള്‍ പട്ടം ധരിച്ചതു വരെയുള്ള അത്ഭൂതചരിര്രങ്ങളും, കോട്ട, കോട്ുടക്കളം, കൊട്ടാരം കോവിലകം, ലായം, ചാല ബജാറ്‌, ആറാട്ട, പൂജെടുപ്പ മുതലായ എഴുന്നെളളത്താഘോഷാ ത്ഭുതങ്ങളും ഇലക്ര്രിക, റയില്‍ എന്നല്ല; തിരുവനന്തപുരത്തുള്ള സര്‍വവിശേ ഷ അത്ഭുതങ്ങള്‍ സഹിതം ലളിതഭാഷയില്‍ ബഹുൃവിശേഷനുൃതനകീര്‍ത്തന ഖിസ്സ എന്ന പാട്ടാകുന്നു.” പ്രവാചകന്‍മാര്‍, സൂഫിീചിന്തകര്‍, രാഷ്ര്രനേതാക്കള്‍ മുതലായവരുടെ ജീവിതവും ദര്‍ശനവും കാവ്ൃരുപത്തില്‍ ആവിഷ്കരിക്കുന്ന അനേകം രചന കള്‍ കാണാം. മോയിന്‍കുട്ടി വൈദൃരുടെ “ഹിജ്റ്‌ (1892), മുസ്ല്യാരകത്ത്‌ അഹ മ്മദ്കുട്ടി മുസ്ല്യാരുടെ “ഹിജ്റപാട്ട്‌ (1887) എരണ്ടപ്പുറത്ത്‌ കുഞ്ഞവറു മുല്ല യുടെ “വഫാത്ത്‌ ഖിസ്തത്തുന്നബി', അബ്ദുറഹ്മാന്‍ മഖ്ദൂമിന്റെ “ഖസീദത്തുല്‍ വിത്രിയ്യ്‌ , സര്‍ദാരകത്ത്ബാവയുടെ “യൂസഫ്‌ ഖിസ്ദപ്പാട്ട്‌ , ഇ. മൊയ്തുട്ടി തല 55 വിയുടെ “സാലിഹ്‌ നബി ഖിസ്മ്‌ , കോടഞ്ചേരി മരക്കാര്‍ മുസ്ല്യാരുടെ “മൂസാ ഫിര്‍ന്‍ ഖിസ്റപ്പാട്ട്‌, വള്ളിക്കാടന്‍ മുഹമ്മദിന്റെ “ഖിസ്തത്ത്യൂസഫ്‌ മഹാ കാവ്യം, മായന്‍കുട്ടി എളയായുടെ “സുലൈമാന്‍നബിചരിത്രം' (1847) അജ്ഞാ തകര്‍ത്ത്ൃകങ്ങളായ “ഈസാനബി ഖിസ്മുപ്പാട്ട്‌ , “ഇ്രാഹിംനബി ഖിസ്മപ്പാടട്‌, “ദാനിയേല്‍നബി ഖിസ്പപ്പാട്ട്‌ എന്നിവ ്രവാചകന്‍മാരുടെ ജീവചരിത്രകാവ്യ ങ്ങളാണ്‌. ചേറ്റുവായി പരീക്കുട്ടിയുടെ “മിന്‍ആത്തുല്‍ബാരി', കോടമ്പിയത്ത്‌ കു ഞ്ഞിസീതിക്കോയത്തങ്ങളുടെ “സയ്യിദത്തുന്നിസാത്്‌ (1894), മൂച്ചിക്കൂട്ടത്തില്‍ കുഞ്ഞാവവൈദ്യരുടെ ‘മുഹ്യിദ്ദീന്‍ ഖിസ്പ്‌ തുടങ്ങിയ അനേകം കൃതികള്‍ ആ ത്മീയരംഗത്തെ ്രമുഖരുടെ ജീവിതാഖ്യാനങ്ങളായുണ്ട്‌. കേരളചരിത്രസംബന്ധമായ പ്രാധാന്യമുള്ള ചില ജീവചരിത്രരഗ്രതന്ഥങ്ങ ളും കാണാം. വല്ലാഞ്ചിറ കുഞ്ഞിമുഹമ്മദ്‌ (1842-1912) ഹൈദരലിയുടെയും ടിപ്പു വിന്റെയും ചരിശ്രം “അക്ബാറുല്‍ ഹിന്ദ്‌ എന്നപേരില്‍ രചിച്ചു. കടുത്ത (ബിട്ടീ ഷ്വിരുദ്ധ സമീപനം പൃലര്‍ത്തുന്നതിനാല്‍ നിരോധനം ഭയന്ന്‌ ്രസാധകന്‍ മാര്‍ ഇതച്ചടിക്കാന്‍ തയ്യാറായിരുന്നില്ലദ്രേതേ. സാഗ്രാജ്യത്വവിരുദ്ധനിലപാടുക ളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മമ്പുറം സയ്യിദ്‌ ഫസല്‍പൂക്കോയ ത്തങ്ങളുടെ ജീവചരി്രമായ ‘“മിസ്ബാഉല്‍ ഫുആദ്‌ (കാഞ്ഞിരാല കുഞ്ഞി രായിന്‍ -1901), ്രിട്ടിഷുകാര്‍ക്കെതിരെ നികുതി നിഷേധ്രപസ്ഥാനത്തിന്‌ നേ തൃത്വം നല്‍കി ജയില്‍വാസം വരിച്ച വെളിയങ്കോട്‌ ഉമര്‍ഖാസിയുടെ ജീവചരി ശ്രകാവൃമായ ‘ഉമര്‍ഖാസിമാല്‌ (കോടഞ്ചേരി മരക്കാര്‍ മുസ്ല്യാര്‍), കൊണ്ടോ ട്ടിയിലെ മുഹമ്മദ്‌ ഷാഹ്തങ്ങളുടെ ജീവിതകഥയായ “ഖിസ്മത്ത്‌ മുഹമ്മദ്‌ ഷാഹ്‌ തങ്ങള്‍” (കില്‍സിങ്ങാന്റകത്ത്‌ കുഞ്ഞാവ), “മാലിക്‌ ഇബ്നു ദിനാര്‍ ഖിസ്മപ്പാട്ട്‌ (അജ്ഞാതകര്‍ത്ത്കാം, 1883) എന്നീ രചനകള്‍ക്ക്‌ ചരി്രപരമായ പ്രാധാന്യ മുണ്ട്‌. അറബിമലയാളത്തിലെ ചരി്രകാവ്യങ്ങളില്‍ മറ്റൊരു വിഭാഗം പടപ്പുട്ടു കളാണ്‌. ഇസ്‌ലാമിന്റെ ആവിര്‍ഭാവദശയില്‍ അറേബ്യയില്‍ നടന്ന യുദ്ധങ്ങളും, കേരളത്തില്‍ വൈദേശികശക്തികളുടെ അധിനിവേശത്തിനും നാടുവാഴിക ളുടെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന സമരങ്ങളുമാണ്‌ ഇവയുടെ പ്രമേയം. മോയിന്‍കുട്ടി വൈദ്യരുടെ രചനകളില്‍ ഭൂരിഭാഗവും ഈ വിഭാഗ 56 ത്തില്‍പെടുന്നതിനാല്‍ അവയുടെ സവിശേഷതകള്‍ മറ്റൊരധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. ആധ്യാത്മിക്്മന്ഥങ്ങള്‍ പൂര്‍ണമായും ആധ്യാത്മികസ്വഭാവമുളള വലിയൊരുവിഭാഗം രചനകള്‍ ഈ രംഗത്തുണ്ട്‌. സ്വതന്ത്രരചനകളും വിവര്‍ത്തനങ്ങളുള്‍പ്പെടുന്ന ഗദൃകൃതി കളും ആത്മീയതത്ത്വോപദേശകാവ്യങ്ങളും ഇവയിലുണ്ട്‌. ഖുര്‍ആന്‍, ഹദീസ്‌ (നബിവചനം) എന്നിവയുടെ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമാണ്‌ ഇവയില്‍ പ്രഥമ സ്ഥാനത്തുള്ളത്‌. ഖ്ൃര്‍ആന്‍പരിഭാഷകള്‍ മലയാളലിപിയില്‍ ഖുര്‍ആന്‍പരിഭാഷകള്‍ പുറത്തുവരുന്നത്‌ 1950-നു ശേഷമാണ്‌. “അമൃതവാണി” (കെ.ജി. രാഘവന്‍നായര്‍, 1997), ‘ദിവൃദീപ്തി' (കോന്നിയൂര്‍ രാഘവന്‍നായര്‍, 2000) എന്നീ രണ്ടുകാവ്യപരിഭാഷകളുള്‍പ്പെടെ നാല്‍പതോളം വിവര്‍ത്തനങ്ങള്‍ ഈ രംഗത്തുണ്ട്‌. 1951-ല്‍ രചനയാരംഭിച്ച്‌ 1963-ല്‍ പൂര്‍ത്തീകരിച്ച സി.എന്‍. അഹമ്മദ്‌ മയലവിയുടെ വ്യാഖ്യാനമാണ്‌ ഭാഷ യിലെ ആദ്യ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനം. ഈ സംരംഭത്തിന്റെ ഏകദേശം ഒരു നൂറ്റാണ്ടുമുമ്പുതന്നെ അറബിമല യാളത്തില്‍ ഖുര്‍ആന്‍പരിഭാഷ (പസിദ്ധീകരിച്ചിട്ടുണ്ട. കണ്ണുര്‍സ്വദേശിയായ മായന്‍കുട്ടി എളയ എന്ന പണ്ഡിതന്‍ അറബിയിലുള്ള ഖൃര്‍ആന്‍ വ്യഖ്യാനമായ “തഫ്സീര്‍ ജലാലൈനി'യെ ആധാരമാക്കി ആറ്‌ വാല്ൃത്തിലാണ്‌ ്രസ്തുത തര്‍ജമ നിര്‍വ്വഹിച്ചത്‌. പതിനഞ്ച്വര്‍ഷത്തെ ശ്രമഫലമായി പൂര്‍ത്തീകരിച്ച പരി ഭാഷ 1869-ല്‍ കണ്ണൂര്‍ അറക്കല്‍കൊട്ടാരത്തിനു സമീപത്ത്‌ ഒരു ലിത്തോപ്രസ്സു സ്ഥാപിച്ച്‌ അവിടെ നിന്നും അച്ചടിച്ചു. ഈ മേഖലയിലെ രണ്ടാമത്തെ പരിഭാഷ കെ. ഉമര്‍മനാലവിയുടെ “തര്‍ജുമാനുല്‍ ഖുര്‍ആന്‍” ആണ്‌. 1955-നും 1965-നും ഇടയില്‍ ആറ്‌ വാല്ൃമായി അച്ചടിച്ച ഈ ഗ്രന്ഥം പിന്നീട്‌ മലയാളലിപിയില്‍ ഒറ്റ വാലൃമായി (പസിദ്ധീകരിച്ചു. അറബിമലയാളത്തിലെ മറ്റു വ്യാഖ്യാനങ്ങളെല്ലാം ഖുര്‍ആനിലെ ചില ഭാഗങ്ങളുടെയോ അധ്യായങ്ങളുടെ യോ( സുറത്ത്‌) മാ്രം തര്‍ജമകളാണ്‌. പി. കെ. മുസമയലവി (1938), തേന്‍പറമ്പില്‍ ഖാദര്‍കുട്ടി മുസ്ലിയാര്‍ (955), കരി ങ്ങനാട്‌ കെ.പി.മുഹമ്മദ്‌ മുസ്ലിയാര്‍(1973), മുഹ്യിദ്ദീനുബ്നു അബ്ദുല്‍ഖാദര്‍ പൊന്നാനി(19൦2), സി.എ മുഹമ്മദ്മലവി(1ട28), ചെറിയമുണ്ടംകുഞ്ഞിപ്പോക്കര്‍ (1920), തുന്നംവീട്ടില്‍ മുഹമ്മദ്മുസ്ല്യാര്‍(195), കൊങ്ങണംവീട്ടില്‍ ഇസ്രാഹിം 57 മുസ്ല്യാര്‍(്ട1), കെ.എം.മാലവിറ്ടദട), വലിയതൊടുവില്‍ മുഹമ്മദ്മുസ്ല്യാര്‍ (1954), വെളിയങ്കോട്‌ ഹസൻന്‍മുസ്ല്യാര്‍, കോമുക്കുട്ടിമലവി (958), എ.എന്‍. മമ്മി മലവി (്ട59), പി. ചെറിയകോയതങ്ങള്‍, ആലിക്കുട്ടി മലവി കൊള ത്തൂര്‍ എന്നിവരാണ്‌ ഈ രംഗത്ത്‌ സംഭാവനകളര്‍പ്പിച്ച പമുഖര്‍. എം.സി.സി. അഹമ്മദ്‌ മലവിയാണ്‌ അറബിമലയാളത്തില്‍ ഹദീസ്‌ പരി ഭാഷയ്ക്കു തുടക്കംകുറിച്ചത്‌. 1935-ല്‍ കെ.എം.മാലവിയുടെ പ്രതാധിപത്യത്തി ല്‍ പ്രസിദ്ധീകരണം ആരംഭിച്ച “അല്‍മുര്‍ശിദ്‌” അറബിമലയാളമാസികയുടെ താളുകളിലായിരുന്നു അത്‌. അതിന്റെ ആദ്യലക്കം മുതല്‍തന്നെ “സ്വഹീഹുല്‍ ബുഖാരി” എന്ന ര്രവാചകവചനങ്ങളുടെ സമാഹാരത്തിന്റെ പരിഭാഷയും വ്യാ ഖ്യാനവും പ്രസിദ്ധീകരിച്ചുവന്നിരുന്നു. ബൈബിളും ക്രിസ്തുചരിതവും ബൈബിളിനും അറബിമലയാളത്തില്‍ തര്‍ജമയുണ്ട്‌. ബൈബിള്‍ സൊ സൈറ്റി ഓഫ്‌ ഇന്ത്യ (പസിദ്ധീകരിച്ച ്രസ്തുത പരിഭാഷയും ഇന്ത്യന്‍ ഇവാഞ്ച ലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്‌ പുറത്തിറക്കിയ ്രിസ്തുവിന്റെ ജീവചരിത്രര്രമ്ഥമായ “ഉത്തമ സ്നേഹിതന്‍ (1970) എന്ന കൃതിയും ക്രൈൈസ്തവമതസംബന്ധിയായ കൃതികളാണ്‌.” കര്‍മ്മശാസ്ത്രവും അനുബന്ധങ്ങളും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ ്പതിപാദി ക്കുന്ന “കിത്താബുസ്തലാത്തുല്‍ കബീര്‍” (ഖാസി കുഞ്ഞിമുസാമയലവി, 1882), “ഇബ്റാസുല്‍ ഇനായ്‌ (ചേനത്തുവളപ്പില്‍ ഹൈദ്രോസ്മുസ്ല്യാര്‍,1895), “അഹ്‌ കാമുല്‍ ഹയവാന്‍ ഫില്‍ഹലാലി വല്‍ഹറാം” (ആലപ്പുഴ സുലൈമാന്‍ മയല വി), “മനാസികുല്‍മലൈബാരി ഫീഹജ്ജി ബൈത്തില്ലാഹില്‍ബാരി (18൭, “വൈതുല്യം” (പാടൂര്‍ കോയക്കുട്ടിതങ്ങള്‍, 1862) എന്നിങ്ങനെ നിരവധി സ്വത ന്രകൃതികള്‍ ഈ വിഭാഗത്തിലുണ്ട്‌. ഈ മേഖലയിലെ വിവര്‍ത്തന ശാഖയ്ക്ക്‌ മികച്ച സംഭാവന നല്‍കിയ പണ്ഡിതരാണ്‌ ചാലിലകത്ത്‌ അലിഹസന്‍മാല വിയും, സഹോദരന്‍ അബ്ദുല്ലമയലവിയും. കര്‍മശാസ്ര്രവിഷയത്തിലെ പ്രാ മാണിക ഗ്രമന്ഥങ്ങളിലൊന്നായ ഇമാംഇബ്നുഹജറുല്‍ ഹൈതമിയുടെ “തൃഹ്ഫ്‌ വിവര്‍ത്തനമാണ്‌ ഇവരുടെ ്രധാനസംഭാവന. ഇതിന്റെ 756 പുറം വീതമുള്ള ആദ്യ രണ്ടുവാല്യം അലിഹസന്‍ മലവിയും, മൂന്നാംവാല്യം അബ്ദുല്ലമയലവി 58 യുമാണ്‌ തര്‍ജമ ചെയ്തത്‌. അറബിമലയാളത്തിലെ ആദ്യമാസികയായ “ഹിദാ യത്തുല്‍ ഇഖ്വാന്റെ” സഹപത്രാധിപരായിരുന്ന അദ്ദേഹം മതത്തിന്റെ പേരില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങളേയും അസ്ധവിശ്വാസങ്ങളേയും നിശിതമായി വിമര്‍ശിച്ചിരുന്നു. അലിഹസൻന്‍മലവിയും അബ്ദുല്ല മലവിയും ചേര്‍ന്നു തയ്യാറാക്കിയ മറ്റൊരു വിവര്‍ത്തന ഗ്രന്ഥമാണ്‌ “കിത്താബ്‌ കിഫായത്തുല്‍ ഇത്ത്ഖിയാങ്‌”. സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍ രചിച്ച “ഹിദായത്തുല്‍ അദ്കിയ” എന്ന കൃതിക്ക്‌ അറേബ്യന്‍ പണ്ഡിതനായ, സയ്യിദ്‌ അബൂബക്കര്‍ബക്കരി, മക്ക രചിച്ച വ്യാഖ്യാ നത്തിന്റെ തര്‍ജമയാണത്‌. ഇതോടൊപ്പം കര്‍മശാസ്ര്രം, തത്ത്വശാസ്രതം, ചരി ്രം എന്നീ മേഖലകളിലുള്ള പന്ത്രണ്ട്‌ ബൃഹത്ര്രന്ഥങ്ങള്‍ അറബിയില്‍ നിന്നും ഹസന്‍മലവി സ്വന്തമായി വിവര്‍ത്തനംചെയ്തു. “ഇഹ്യാ ഉലുമുദ്ദീന്‍', “ഫത്‌ ഹുല്‍ മുഈന്‍”, “ഇആനത്തു നാലിബി൯', “ശറഫുല്‍ അഖാഇദ്‌” തുടങ്ങിയ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഇതില്‍ ഗ്രധാനമാണ്‌. എം.സി.പി. സൈനുദ്ദീന്‍കുട്ടി മലവി തയ്യാറാക്കിയ “മുഹ്യില്‍ അനാം” (1951) ആണ്‌ ആത്മീയ്രപാധാനൃമുള്ള മറ്റൊരു കൃതി. ദൈവവിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ വിശദമാക്കുന്ന “കിഫായത്തുല്‍ അവാം” (അഹ്മദുല്‍ മര്‍സുഖി) എന്ന രചനയുടെ പരിഭാഷയാണിത്‌. ആചാരനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും സാധാരണക്കാര്‍ക്ക്‌ എളുപ്പം ഗ്രഹിക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും സഹായകമായവിധത്തില്‍ അവ പദ്യ രൂപത്തില്‍ വിവരിക്കുന്ന “വലിയ നസീഹത്ത്മാല്‌ (മനാക്കാന്‍കത്ത്‌ കുഞ്ഞി ക്കോയതങ്ങള്‍, 1642), അഖീദമാല്‌ (ചെറുശേരി കുഞ്ഞറമുമുസ്ല്യാര്‍), “ഉപ ദേശരത്നമാല്‌ (വി. ആയിഷക്കുട്ടി, “മനാഫിഉല്‍മനത്ത്‌ (ശുജായി മൊയ്തു മുസ്ല്യാര്‍), “ആയിരം മസ്അലപ്പാട്ട്‌ (മൊയ്തുബ്നു അബ്ദുറഹിമാന്‍), “സ്ത്രീ ഉറുദിമാല്‌ (തിരൂരങ്ങാടി അല്ലു), “തടി ഉറുദിമാല്‌ (ഖാസി അബൂബക്കര്‍ കു ഞ്ഞി), “മഹാരത്നമാല്‌ (കാഞ്ഞിരാല കുഞ്ഞിരായിന്‍), “ദബീഹ്‌ മാല്‌”, “ലിഖാ മാല്‌ (മായന്‍കുട്ടി എളയ), “നിസ്കാരപ്പാട്ട്‌ (കോടമ്പിയത്ത്‌ കുഞ്ഞിസീതി ക്കോയതങ്ങള്‍), “നിസ്കാരക്കുമ്മി' (ചേറ്റുവായി പരീക്കുട്ടി), “നിസ്കാരപ്പാട്ട്‌ (കെ.ടി.അബ്ദുറഹിമാന്‍കുട്ടി), “ജുമുഅഃ മാല്‌ (വടക്കിനിയേടത്ത്‌ അഹമ്മദ്‌ കുട്ടി മൊല്ല), “തുഹ്ഫത്തുല്‍ ബാറ്‌ (ചാക്കീരി മൊയ്തീന്‍കുട്ടി) എന്നിങ്ങനെ 59 അനേകം കാവ്യങ്ങള്‍ ആത്മീയ്രപധാനമായ രചനകളായുണ്ട്‌. ശുജായി മൊയ്തുമുസ്ല്യാരുടെ “സഫലമാല്‌ (89൭), “ഇച്ച മസ്താന്റെ വിരുത്തങ്ങള്‍' മൃതലായ ദാര്‍ശനികമാനങ്ങളുള്ള കാവ്യങ്ങളും ഈ വിഭാഗത്തിലുണ്ട്‌. വൈദൃശാസ്ത്രഗ്രന്ഥങ്ങള്‍ അറബിമലയാളത്തില്‍ വൈദൃശാസ്ത്രര്മ്ഥങ്ങളുടെ സമ്പന്നമായ ഒരു വിഭാഗമുണ്ട്‌. സ്വതന്ത്രചനകളും, അറബി, സംസ്കൃതം, തമിഴ്‌ ഭാഷകളില്‍ നി ന്നുളള വിവര്‍ത്തനങ്ങളും അവയിലുള്‍പ്പെടുന്നു. അച്ചടിക്കപ്പെട്ട ആദ്യഅറബി മലയാഭളഗദ്യകൃതിയായ “തിബ്ബുന്നബി'യാണ്‌ ഈ ഗണത്തിലെ ഒന്നാമത്തെ കൃതി. മുഹമ്മദ്നബി ഉപദേശിച്ച ചികിത്സാവിധികളാണ്‌ പ്രതിപാദൃയം. കോഴി ക്കോട്‌ സ്വദേശി അഹമ്മര്‍കോയ മുസ്ല്യാര്‍ ഈ ഗ്രന്ഥം അതേപേരില്‍ വിവർ ത്തനം ചെയ്തു. ആയാൃര്‍വേദ്ര്രന്ഥമായ അഷ്ടാംഗഹൃദയത്തിന്‌ ഗദൃത്തിലും പദ്ൃത്തിലും വിവര്‍ത്തനങ്ങളുണ്ട്‌. കാസര്‍ഗോഡ്‌ പട്ടളംസ്വദേശി കുഞ്ഞിമായന്‍കുട്ടി വൈദ്യ രാണ്‌ പദൃരൂപത്തിലുള്ള വിവര്‍ത്തകന്‍. 1880-ല്‍ മൊഗ്രാലിലെ മൈസറത്ത്‌ കുഞ്ഞഹമ്മദ്‌ അതു (്പസിദ്ധീകരിച്ചു. അതീവ ലളിതമായശൈലിയില്‍ മാപ്പിള പ്പാട്ടു രീതിയിലാണ്‌ തര്‍ജമ. ഒരുദാഹരണം കാണുക, “തിന്നിടാം നെയ്കള്‍ ചൊല്ലാം, ചിറ്റാമൃതിടിച്ച നീറ്റില്‍ നെയ്‌ അതും ചേര്‍ത്തു കാച്ചി അരിച്ചെടുത്തിട്ടു തിന്നാല്‍ വന്നിടും ശോണിതങ്ങള്‍ ഒക്കെയും പോയീടുമേ.” വിഷൂചികചികിത്സാ അഷ്ടാംഗഹൃദയം, വലിയ വൈദ്യസാരം തര്‍ജമ, വസൂരിചികിത്സാകീര്‍ത്തനം മുതലായവയും അഷ്ടാംഗഹൃദയത്തെ ഉപജീവി ച്െഴുതിയവയാണ്‌. ഓഷധങ്ങളുടെ യോഗവിധികള്‍ മാപ്പിളപ്പാട്ടുരുപത്തില്‍ വിവരിക്കുന്ന ഗ്രന്ഥമാണ്‌ “ചികിത്സാനൂല്‍'. അജ്ഞാതകര്‍ത്ത്ൃകമായ ഈ കൃതി തമിഴില്‍ നിന്നുളള സ്വതന്ത്രപരിഭാഷയാണ്‌. വടകരസ്വദേശിയായ പുതിയവളപ്പില്‍ കുഞ്ഞഹമ്മദ്മുസ്ല്യാര്‍ ആയുര്‍ വേദത്തിലും യൂനാനിചികിത്സയിലും കഴിവുതെളിയിച്ച പണ്ഡിതനാണ്‌. 1111 വൈദ്യവിധികള്‍ വിവരിക്കുന്ന “തിബ്ദുല്‍ അംറാള്‌' എന്ന ബൃഹത്ഗ്രന്ഥവും, 60 “യുനാനിവൈദൃമുറകളു'മാണ്‌ അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. പൊന്നാനി കുഞ്ഞന്‍ബാവ മുസ്ല്യാര്‍ രചിച്ച “വലിയബാല ചികിത്സ, ഹക്കീം കുഞ്ഞ മ്മദ്‌ മനലവിയുടെ “വൈദ്യയോഗരത്നം', പി. കുഞ്ഞിമായിന്‍കുട്ടി വൈദ്യ രുടെ “വൈദ്യവിജ്ഞാനം', ഇസ്രാഹിംകുട്ടി മുസ്ല്യാരുടെ “പരോജന ഉപദേശം ചികിത്സാപുസ്തകം', പൊന്നാനിപുതിയകത്ത്‌ അബ്ദുറഹിമാന്‍ മുസ്ല്യാരുടെ “മഹാസാരം ഫീ ജനോപകാരം', പാറപ്പുറത്ത്‌ വീരാന്‍കുട്ടി വൈദ്യരുടെ രചന കളായ “ചെറിയബാലചികിത്സ്‌, “നടപുുദീനചികിത്സ്‌, “നാല്‍ക്കാലിചികിത്സ, മണ്ണുതൊടിക ചെറിയകുഞ്ഞിപ്പോക്കരുടെ “വസൂരിചികിത്സാകീര്‍ത്തനം' എന്നി വയാണ്‌ മറ്റു പ്രധാനകൃതികള്‍. 18-വിധം വസൂരികള്‍ക്കുളള ആയുര്‍വേദ ചികി ത്സാവിധികള്‍ ലളിതമായഭാഷയില്‍ വിവരിക്കുന്ന കൃതിയാണ്‌ “വസൂരി ചികി തസാകീര്‍ത്തനം (1935). സര്‍ഗാത്മകരചനകള്‍ പദ്യത്തിലും ഗദൃത്തിലുമായി വരുന്ന സ്വതന്ത്രകൃതികളാണ്‌ മറ്റൊരു വിഭാഗം. നോവലുകള്‍, കഥകള്‍, വിലാപഗീതങ്ങള്‍, സഞ്ചാരഗീതങ്ങള്‍, കല്ക്യാ ണപ്പാട്ടുകള്‍, കെസ്സുപ്പാട്ടുകള്‍ എന്നിവ ഈ ഗണത്തിലുണ്ട്‌. നോവലുകളും കഥകളും സ്വതന്ത്രകൃതികളും വിവര്‍ത്തനങ്ങളുമായി അമ്പതോളം നോവലുകള്‍ ഈ രംഗത്തുണ്ട്‌. അറബിമലയാളത്തില്‍ പ്രസിദ്ധീകരിച്ച ്രഥമനോവല്‍തന്നെ ഒരു വിവര്‍ത്തനകൃതിയായിരുന്നു. പേര്‍ഷ്യന്‍ഭാഷയില്‍ അമീര്‍ഖു്രു രചിച്ച “ഛാര്‍ദര്‍വേശ്‌” ആണത്‌. തലശ്േരിസ്വദേശി മുഹ്യിദ്ദീനുബ്നു മാഹിന്‍ അലി നാലുഭാഗമായി ഇതു വിവര്‍ത്തനം ചെയ്തു. ആദൃഭാഗം 1866-ലും രണ്ടാംഭാഗം 1872-ലും (പസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യനോവല്‍ കുന്ദലതയുടെ രചനയ്ക്കു മുമ്പുതന്നെ അറബിമലയാളത്തില്‍ നോവല്‍ പ്രസിദ്ധീകരിച്ചുവെ ന്നത്‌ ചരിശ്രരപാധാനൃമര്‍ഹിക്കുന്നു. തലശ്ശേരിസ്വദേശി മൂലാമ്പത്ത്‌ കുഞ്ഞാമു ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്ന്‌ വിവര്‍ത്തനംചെയ്ത നോവലാണ്‌ “തോതാ കി കഹാനി” (തത്ത പറഞ്ഞ കഥകള്‍) 1889-ല്‍ ഇത്‌ തലശേരിയില്‍ നിന്നും അച്ച ടിച്ചു. ഈ മേഖലയില്‍ ഏറ്റവുംകൂടുതല്‍ നോവലുകള്‍ വിവര്‍ത്തനം ചെയ്തത്‌ പൊന്നാനി നാലകത്ത്‌ കുഞ്ഞിമൊയ്തിന്‍കുട്ടിയാണ്‌. അമീര്‍ഹംസ, ഖമര്‍ സമാന്‍ ഖിസ്സ, ഖിസ്തത്തുനുൂര്‍ജഹാന്‍, ഖിസ്തത്തുബര്‍സഖിയാന്‍, ഉമര്‍അയ്യാര്‍, 61 ഛാര്‍ദര്‍വേശ്‌, ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍, മന്ത്രികുമാരചരിതം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്‌. ഛാര്‍ദര്‍വേശിന്റെ തര്‍ജമ പസ്തുതകൃതി യൃടെ രണ്ടാമത്തെ വിവര്‍ത്തനമായിരുന്നു. അദ്ദേഹം മിക്കവിവര്‍ത്തനങ്ങളും നിര്‍വഹിച്ചത്‌ പേര്‍ഷ്യന്‍ഭാഷയില്‍ നിന്നായിരുന്നു. തേനാട്ടിക്കല്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അറബിയില്‍ നിന്നും പരിഭാഷപ്പെടുത്തി 1908-ല്‍ (പസിദ്ധീ കരിച്ച “സൈഫുല്‍ മുലൂക്ക്‌', അതേവര്‍ഷം വെളിയങ്കോട്‌ ഹസന്‍മുസ്ല്യാര്‍ വിവര്‍ത്തനം ചെയ്തു ഗപസിദ്ധീകരിച്ച “ഖിസ്റത്തു ഹസനു സാഇഖുല്‍ ബസരി” എന്നിവയാണു മറ്റു നോവലുകള്‍. 1877-൪ തലശ്േരിസ്വദേശികളായ കരിയാടന്‍ കുഞ്ഞിമുസയും ടി.സി. കുഞ്ഞായനും ചേര്‍ന്ന്‌ “ആയിരത്തൊന്ന്‌ രാവുകള്‍” വിവര്‍ത്തനം ചെയ്തു. എടു വാല്യമായി പുറത്തിറക്കിയ ഈ കൃതി വലിയ ്പചാരംനേടിയിരുന്നു. മലപ്പുറം കീഴുപറമ്പ്സ്വദേശി ചെറിയ കുഞ്ഞിപ്പോക്കര്‍ വിഗ്രമാദിതൃകഥകളും പരിഭാഷ പ്പെടുത്തിയിരുന്നു. സഞ്ചാരഗീതങ്ങള്‍ കാവ്യരൂപത്തിൽ രചിച്ച സഞ്ചാരസാഹിതൃകൃതികളാണ്‌ “സര്‍ക്കീട്ട്പാട്ട കള്‍ എന്നറിയപ്പെടുന്നത്‌. “കോലാര്‍യാത്ര്‌, “ഷൊര്‍ണ്ണൂര്‍യാശ്ത്‌ (പുലിക്കോ ട്ടില്‍ ഹൈദര്‍), “കോലാര്‍ഖനിപ്പാട്ട്‌ (കെ.മമ്മദു കൂട്ടി, “ഭ്രദാവതിസര്‍ക്കീട്്‌ പാട്ട്‌ (ഒറ്റകത്ത്‌ ആറ്റക്കോയതങ്ങള്‍), ‘ഗ്രീരംഗയാത്രാപ്പാട്ട്‌ (അല്ലു), “ഹജ്ജ്‌ യാ(താപാട്ട്‌ (പി.ടി ബീരാന്‍കുട്ടിമലവി) എന്നിവ ഈ കാവ്യശാഖയില്‍പ്പെ ടുന്നു. കെ.ടി. മാനുമുസ്ല്യാരുടെ “ഹജ്ജ്യാ്ര്‌ സഞ്ചാരഗീതങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ചരചനയാണ്‌. 47 ഇശലുകളിലായി കപ്പല്‍മാര്‍ഗം അറേബ്യയി ലേക്കു നടത്തിയ യാത്രയും, ഹജ്ജിന്റെ അനുഷ്ഠാനങ്ങളും, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളുടെ വര്‍ണനകളുമെല്ലാം ലളിതവും ആകര്‍ഷകവുമായ ശൈലിയില്‍ ആവിഷീക്കരിച്ചിട്ുണ്ട്‌. വിലാപകാവ്യങ്ങള്‍ വിലാപകാവ്യങ്ങളുടെ മേഖലയിലുണ്ടായ പ്രധാനരചനകളാണ്‌ “വഫാ ത്തു ഖിസ്ലത്തുന്നബി” (എ.പി കുഞ്ഞവറുമൊല്ല), “വഫാത്തുല്‍ റസൂല്‍” (കെ.ടി മുഹമ്മദ്‌), “വഫാത്ത്ഫാത്തിമ്‌ (സി.എച്ച്‌.കുഞ്ഞായിശ), “വഫാത്തുന്നബിയ്്‌ (ശൈഖ്‌ അബ്ദുല്‍ ഖാദിര്‍), “വഫാത്തുന്നബി ഖിസ്തസ്‌ (ആലിഹസ്തന്‍കുട്ടി), “ഖദീ 62 ജത്തുല്‍ വഫാത്ത്‌ ഖിസ്ററ്‌ (വി. ആയിശക്കുട്ടി) തുടങ്ങിയവ. മലയാളത്തിലും ഇംഗ്ലീഷിലും കാണുന്ന വിലാപകാവ്യങ്ങളില്‍നിന്നും വൃതൃസ്തമാണ്‌ ഇവ യൃടെ സ്വഭാവം. ഇവയില്‍ പരാമര്‍ശിക്കുന്ന വൃക്തികള്‍ രചയിതാക്കളുമായി നേരിട്ടുബന്ധമുളളവരല്ല. മുഹമ്മദ്നബി, അദ്ദേഹത്തിന്റെ പത്നി ഖദീജ, മകള്‍ ഫാത്തിമ എന്നിവരുടെ വേര്‍പാടുകളാണ്‌ മേല്‍സൂചിപ്പിച്ച കാവ്യങ്ങളുടെ ഇതി വൃത്തമായി വരുന്നത്‌. കല്്യാണപ്പാട്ടുകള്‍ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഒപ്പനയും, വട്ടപ്പാട്ടും ഗ്രചാരത്തില്‍ വന്നതോടെ കല്ല്യാണപ്പാട്ടുകളുടെ ഒരു പരമ്പരതന്നെ ഈ രംഗത്തുണ്ടായി. മാപ്പിളപ്പാട്ടുകളുടെ ആദ്യകാലരചനകളും അജ്ഞാതകര്‍ത്തൃകങ്ങളുമായ “ആദി മുതല്‍ പുരാണം, “ആകാശം ഭൂമി', “മിഅങ്റാജ്‌ എന്നിവ ഈ വിഭാഗത്തില്‍ ഉള്ളവയാണ്‌. മോയിന്‍കുട്ടി വൈദൃരുടെ “ബെത്തിലപ്പാട്ട്‌ , ‘മൂലപ്പുരാണം' തുടങ്ങിയ രചനകള്‍ ഏറെ പ്രസിദ്ധമാണ്‌. പി.കെ. ഹലീമയുടെ “ചന്ദിരസുന്ദരിമാല', ബദ റുല്‍ മുനീര്‍ ഒപ്പനപ്പാട്ട്‌ , രാജമംഗലം', സി.എച്ച്‌. കുഞ്ഞായിശയുടെ “ആയിശാ ബീവിയുടെ തൃക്കല്്യാണം', കെ. ആമിനക്കുട്ടിയുടെ “മംഗലാലങ്കാരം', നടു ത്തോപ്പില്‍ ആയിശകുട്ടിയുടെ “ഉപദേശരത്ന സംഗീതമാല്‌ എന്നിവ സ്ത്രീക ളുടെ രചന എന്നനിലയില്‍ (്രാധാന്ൃമര്‍ഹിക്കുന്നു. “തശ്രിഫ്‌ ഒപ്പന്‌ (മാടു മമല്‍ കുഞ്ഞിക്കോയ), “സഭാഗ്യസുന്ദരി' (ചേറ്റുവായി പരിക്കുട്ടി), “സൂര്യ കുമാരിമാല്‌ (ഒ.കെ. കുഞ്ഞിമുഹമ്മദ്‌), “സഭാലങ്കാരസംഗീതം (കളത്തില്‍ മുഹ മ്മദ്‌ കുട്ടി, നവരത്നമാല്‌ (കാരയ്ക്കല്‍ മുഹമ്മദ്‌), രസംകൃതമാല്‌ (കെ.സി. മുഹമ്മദ്കുട്ടിമൊല്ല), 'തൃക്കല്ല്യാണപ്പാട്ട്‌ (നീരാറ്റുപീടിക കുഞ്ഞഹമ്മദ്‌), “ബദര്‍ ഒപ്പന്‌ (നല്ലളം ബീരാന്‍), “മദിരപ്പുമാല്‌ (നാലകത്തു കുഞ്ഞിമൊയ്തീന്‍), “മൂലപ്പുരാണ പുതുമ (കോട്ടമ്പറമ്പത്ത്‌ കുഞ്ഞിക്കാക്ക) എന്നിവ മറ്റു ചില രച നകളാണ്‌. കെസ്മുപാട്ടുകളും, കത്തുപാട്ടുകളും മാപ്പിഭഗാനശാഖയില്‍ പ്രമുഖസ്ഥാനമുള്ള കെസ്സുപാട്ടുകളിലെ ഗ്രധാന വിഭാഗമാണ്‌ കത്തുപാട്ടുകള്‍. ഇവയിലേറെയും പ്രണയഗീതങ്ങളാണ്‌. ക്ഷേമാ 63 ന്വേഷണങ്ങള്‍ മാശ്രമല്ല, ്രണയാഭ്യര്‍ത്ഥനയും പാട്ടിന്റെ രൂപത്തിലായാല്‍ അതിനു പുതുമകൈവരുമെന്നായിരുന്നു അക്കാലത്തെ പൊതുധാരണ. സങ്ക ല്പത്തിലെ നായികമാര്‍ക്ക്‌ കത്തുപാട്ടുകളയച്ചു തൃപ്തിയടയുന്നവരും വിരള മായിരുന്നില്ല. ഇഷ്ടഭാജനങ്ങളുടെ മനംകവരുന്നവിധം, കത്തുപാട്ടെഴുതാന്‍ കഴിയാത്തവര്‍, കവികളെ സമീപിച്ചു, ഇമ്പമാര്‍ന്ന ഇശലുകളില്‍, ഗ്രതിഫലം നല്‍കി പാട്ടെഴുതിക്കുന്ന പതിവുമുണ്ടായിരുന്നു. കത്തുപാട്ടുകളിലെ, ്രണയഗീതങ്ങളില്‍ തെളിയുന്ന മുഖൃഭാവം മാംസ നിബദ്ധമായരാഗം തന്നെയാണ്‌. ഉദാത്തമായ സ്നേഹസങ്കല്പത്തിന്‌ അതില്‍ സ്ഥാനമില്ല. മനുഷ്യമനസ്സിലെ വികാരവിചാരങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ഗപ കാശിപ്പിക്കാന്‍ സമൂഹം പലപ്പോഴും അനുവദിക്കാറില്ല. പരമ്പരാഗതമായ മൂല്യ സങ്കല്പങ്ങളും വിശ്വാസങ്ങളും ഇവയ്ക്കു നിയ്രന്തണമേര്‍പ്പെടുത്തുന്നു. എന്നാ ല്‍ ഇതിനെ മറികടക്കാനെന്നവണ്ടം സംഗീതം, കല, സാഹിത്യം തുടങ്ങിയ മാധ്യമങ്ങളിലൂടെ ആവിഷര്‍കരിക്കുമ്പോള്‍ അവയ്ക്ക്‌ സാമുഹിക അംഗീകാരം കൈവരുന്നു. സ്ത്രീപുരുഷബന്ധങ്ങളില്‍ യാഥാസ്ഥിതിക മുല്യസങ്കല്പങ്ങള്‍ നിയാ മകശക്തിയായി വര്‍ത്തിച്ചിരുന്ന ചുറ്റുപാടിലും, ശൃംഗാര്രപധാനമായ കെസ്സു പാട്ടുകള്‍ക്ക്‌ സ്വീകാരൃത ലഭിക്കുന്നത്‌ ഇതുകൊണ്ടാണ്‌. കര്‍ഷകത്തൊഴിലാളി കളും, ബീഡിതെറുപ്പുകാരും, കാളവണ്ടിക്കാരുമുള്‍പ്പെടുന്ന സാധാരണജന ങ്ങള്‍ക്കിടയില്‍, സംഗീതാത്മകതയോടൊപ്പം, ലാളിത്യവും തുളുമ്പിനില്‍ക്കുന്ന കത്തുപാട്ടുകള്‍ അതിവേഗം പ്രചരിച്ചു. ഓരോരുത്തരും ഈ പാട്ടുകള്‍ തങ്ങ ളുടെതന്നെ ആത്മാവിഷ്കാരമായിക്കരുതി ആന്ധദിച്ചു. മോയിന്‍കുട്ടി വൈദൃര്‍, അദ്ദേഹത്തിന്റെ പു്രന്‍ അഹമ്മദുകുട്ടിവൈദൃര്‍, തോട്ടോളി മുഹമ്മദ്‌, പുലി ക്കോട്ടില്‍ൽ ഹൈദര്‍, കുറ്റിപ്പാലന്‍ അഹമ്മദുകുട്ടി, മച്ചിങ്ങലകത്ത്‌ മൊയ്തീന്‍ മുല്ല, വാഴപ്പള്ളി മുഹമ്മദ്‌, മുണ്ടരമ്പ ഉണ്ണിമമ്മദ്‌, നല്ലളം ബീരാന്‍ തുടങ്ങിയവര്‍ കത്തുപാട്ടുശാഖയിലെ പ്രമുഖരാണ്‌. കത്തുപാട്ടുകളെല്ലാം പണയത്തിന്റെ ആവിഷകാരങ്ങളോ സ്രതീവര്‍ണനകളോ അല്ല. കവികളായ സുഹൃത്തുക്കള്‍ പ്ലതരം ആശയവിനിമയം കത്തുപാട്ടുകള്‍ വഴിനടത്തുന്ന പതിവും വ്യാപകമാ യിരുന്നു. പുലിക്കോട്ടിൽ ഹൈദര്‍ എന്ന കവി, പി.ടി, ബീരാന്‍ കൂട്ടി ലവി, നല്ലളം ബീരാന്‍, സി.കെ. അയമുമൊല്ല എന്നിവര്‍ക്കയച്ച കത്തുകള്‍ ഉദാഹ രണം. “മറിയക്കുട്ടിയുടെ കത്ത്‌ എന്ന പേരില്‍ പുലിക്കോട്ടിൽ ഹൈദര്‍ രചിച്ച കത്തുപാട്ട്‌ ഈ ശാഖയിലെ മികച്ചരചനയാണ്‌. മലബാര്‍കലാപകാലത്ത്‌ തടവു കാരനായി ബല്ലാരിജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്‌, ഭാര്യ മറിയക്കുട്ടി അയ 64 ക്കുന്ന കത്താണിത്‌. ഇതിലെ (്പമേയം വാസ്തവമാണെന്നും, തന്റെ പരിചയ ക്കാരിയായ മറിയക്കുട്ടിയുടെ ്രയാസംകണ്ട്‌ അനുകമ്പതോന്നിയ കവി ഭര്‍ത്താ വിനയയ്ക്കാന്‍ എഴുതിക്കൊടുത്ത കത്താണിതെന്നും കരൃതുന്നവരുമുണ്ട്‌. ഏതോ, കുബുദ്ധികളുടെ അപവാദ്രപചാരണത്തിന്റെ ഫലമായി ഭര്‍ത്താവിന്‌, തന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റുക എന്ന ലക്ഷ്യമാണ്‌ കത്തിലുള്ളത്‌. “വല്ലോരും ഫസാദുന്നുന്നതു കേട്ടു മുഷിക്കണ്ടാ വടിവുറ്റോരുമൈ എന്നെ ഉപേക്ഷിക്കണ്ടാ - മനസ്സില്‍ വലുതായെ വെറുപ്പൊന്നും വിചാരിക്കണ്ടാ ഖല്ലാക്കിന്‍ വിധിയാലെ കഴിഞ്ഞ ജുമുആ രാവ്‌ കനിന്ത്‌ ഞാനുമൈകളെ ഒരു കിനാവ്‌ - അതിനാല്‍ കരള്‍ കത്തി കരിഞ്ഞു പോന്നിതാ, എന്‍ ജീവ! ബല്ലാരിക്കുടനെ ഞാന്‍ വരാം, ഒട്ടു വഴിയുണ്ടോ വലികള്‍ക്കവിടേക്ക്‌ വരാന്‍ പാടുണ്ടോ, ഉമതെ വരുകില്‍ കണ്ടിടാന്‍ വല്ല നിവൃത്തിയുണ്ടോ?”” (സാരം : ആരെങ്കിലും അപവാദം പറയുന്നതുകേട്ട്‌ മുഷിയരുത്‌, അങ്ങ്‌ എന്നെ ഉപേക്ഷിക്കയുമരുത്‌, മനസ്സില്‍ നീരസംതോന്നരുത്‌. ദൈവാനുഗ്രഹത്താല്‍ കഴി ഞ്ഞ വെള്ളിയാഴ്ചരാവില്‍ ഞാന്‍ നിങ്ങളെ സ്വപ്നംകണ്ടു. അതിനുശേഷം വലിയ ദുഃഖത്തിലാണ്‌. വഴിയുണ്ടെങ്കില്‍ ഞാനുടനെ ബെല്ലാരിയിലേക്കുവരാം. സ്ത്രീകള്‍ക്ക്‌ അവിടേക്കുവരാന്‍ അനുവാദമുണ്ടോ? എങ്ങനെയെങ്കിലും എത്തി ച്േര്‍ന്നാല്‍ നിങ്ങളെ കാണാന്‍ സാധിക്കുമോ?) തൊള്ളായിരത്തി എണ്‍പതുകളില്‍ കേരളത്തിലും ഗള്‍ഫ്‌നാടുകളിലു മുള്ള മലയാളികള്‍ക്കിടയില്‍ തരംഗമായിമാറിയിരുന്ന എസ്‌.എ. ജമീലിന്റെ ദുബായിക്കത്താണ്‌ (1978) ഈ വിഭാഗത്തില്‍ ഏറ്റവുമധികം ജന്രീതി നേടിയ മറ്റൊരു രചന, “എഏര്തയും ബഹുമാനപ്പെട്ടൊരെന്‍ ഗ്പിയ ഭര്‍ത്താവ്‌ വായിക്കു വാന്‍...” എന്നു തുടങ്ങുന്ന ഈ ഗാനം മറുനാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്‌ ഭാര്യ അയക്കുന്ന കത്തുപാട്ടാണ്‌. ഇതോടൊപ്പം എസ്‌.എ. ജമീലിന്റെ “ദുബായി ക്കത്തിനുള്ള മറുപടിക്കത്തും” ഗ്രചരിച്ചിരുന്നു. കെസ്സുപാട്ടുകളുടെയും കത്തുപാട്ടുകളുടെയും ഉത്ഭവം എന്നാണെന്നും, ഇവയ്ക്കു തുടക്കം കുറിച്ചതാരാണെന്നും നിര്‍ണയിക്കുക എളുപ്പമല്ല. കവിയു ടെ പേരോ രചനാകാലമോ വ്യക്തമല്ലാത്ത നിരവധിപാട്ടുകള്‍ മാപ്പിളഗാന ശാ ഖയിലുണ്ട്‌. നാടന്‍പാട്ടിന്റെ ചില സവിശേഷതകള്‍ ഇവയ്ക്കു ചേരുന്നതിനാ ലാവാം, ഇവയെ ഉദാഹരിച്ചുകൊണ്ട്‌ മാപ്പിളപ്പാട്ടുകളെ നാടന്‍പാട്ടുകളുടെ ഗണ 65 ത്തില്‍പ്പെടുത്താന്‍ സാഹിതൃചരി്രകാരന്‍മാര്‍ പലപ്പോഴും വൃത കാണിക്കു ന്നത്‌. “താമരപ്പൂങ്കാവനത്തില്‌, താമസിക്കുന്നോളേ/പഞ്ചവര്‍ണപ്പൈങ്കിളിയില്‌ പങ്കു റങ്കുളേളാളേ...” എന്നു തുടങ്ങുന്ന ഗാനം ഉദാഹരണം. ബഷീര്‍ ബാല്യകാല സഖിയില്‍ ഇതിന്റെ ആദൃഭാഗം ഉദ്ധരിക്കുന്നുണ്ട്‌. ഈ ഗാനത്തിന്റെ ഇശലില്‍ പില്‍ക്കാലത്ത്‌ നിരവധി രചനകളുണ്ടായി. പ്രസിദ്ധമായ “നഫീസത്തു മാല” രചിച്ചിട്ടുളളത്‌ ഈ ഇശലിലാണ്‌. താരാട്ടുപാട്ടുകള്‍, രാഷ്്രീയഗാനങ്ങള്‍, ആക്ഷേപഹാസൃരചന കള്‍, കാര്‍ഷികഗാനങ്ങള്‍ എന്നിങ്ങനെ വകതിരിച്ചു കാണിക്കാവുന്ന അനേകം രചന കള്‍ വേറെയുമുണ്ട്‌. മലയാളത്തിലെ വിവിധസാഹിതൃശാഖകള്‍ക്കു സമാന്തര മായി വളര്‍ന്നുവികസിച്ച അറബിമലയാളത്തിലെ ഗദൃപദ്ൃയകൃതികള്‍ അവയുടെ സമ്പന്നമായ സാഹിതൃപാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഗദൃത്തിലും പദൃത്തിലുമുള്ള ഇത്തരംആഖ്യാനങ്ങളെക്കുറിച്ചുളള അന്തേ ഷണത്തിന്‌ ഭാഷയുടെ ചരിത്രവുംവികാസവും സംബന്ധിച്ച പഠനത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌. 18-19 നൂറ്റാണ്ടുകളില്‍ വികാസംഗപാപിച്ച മലയാളത്തിലെ ആധുനിക ഗദൃഭാഷയുടെ സവിശേഷതകളെക്കുറിച്ചും മിഷനറിമാര്‍ അതിനു നല്‍കിയ സംഭാവനകളെക്കുറിച്ചും നിരവധിപഠനങ്ങള്‍ നടന്നിട്ടുണ്ട. എന്നാല്‍ അതേ കാലയളവിലെ അറബിമലയാള ഗദൃകൃതികള്‍ അവയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കാണുന്നില്ല. അതുകൂടി ഉള്‍പ്പെടുമ്പോള്‍മാര്തമാണ്‌ ഭാഷാസാഹി തൃചരിശ്രം പൂര്‍ണമാവുക. +k കുറിപ്പുകള്‍ 1. എരുമേലി പരമേശ്വരന്‍പിളഭ്ള, മലയാളസാഹിത്യം കാലഘട്ടങ്ങളിലെ, 10-ാം പ. (കറന്റ്‌ ബുകസ്‌ കോട്ടയം, 2010) ,പു.95 2, തോറങ്ങകെ ശറഫുദ്ദീന്‍, ‘മുഹ്യിദ്ദീന്‍ ആണ്ടകൈ മുത്തമിഴ്മാലൈ', ഉദ്ധ രണം : സജീര്‍ ബുഖാരി വള്ളിക്കാട്‌ (സുന്നി വോയ്സ്‌, 30, 16 (മാര്‍ച്ച്‌ 1 2011) 3. ഖാസി മുഹമ്മദ്‌, മ)ുഹ്യിദ്ദില്‍മാല, ഒറ്റമാളിയേക്കല്‍ മുത്തുക്കോയത്ത ങ്ങള്‍ (അശ്റഫി ബുക്ക്‌ സെന്‍റര്‍, തിരൂരങ്ങാടി, 2000), പു. 8-9 66 4, എം.എ റഹ്മാന്‍, “മുഹ്യിദ്ദീന്‍ മാല ഒരു ്രതിബോധ കാവ്യം, മുഹ്യ? ദീല്‍മാല: ചരതം൦ പാഠം ചഠനം, എഡി. സൈനുദ്ദീന്‍ മന്ദലാംകുന്ന്‌ (കൈസണ്‍ ബുക്‌സ്‌, തൃശ്ശൂര്‍ - 2008), al}. 37 5. ടി.പു. 33 6. “എന്റെ മഹത്തായ ക്ലാസ്തിക്കല്‍കൃതി ഇപ്പോഴും മുഹ്യിദ്ദീന്‍ മാല യാണ്‌... അത്രയൊന്നും സാഹിതൃകൃതികള്‍ ഞാന്‍ വായിച്ചിട്ടില്െങ്കിലും വായിച്ചതിനെയൊക്കെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ഇമേജറികള്‍ മുഹ്യിദ്ദീന്‍ മാലയിലുണ്ട്‌. അതെന്റെയുള്ളിലും ഇമേജറികളുടെ വിത്തു പാകിയിട്ടുണ്ട. അതിന്റെയൊക്കെ ബൈ പ്രൊഡകട്‌ മാര്രമാണ്‌ എന്റെ ചെറിയതരത്തിലുള്ള എഴുത്തുകള്‍, അഭിമുഖം:ശിഹാബുദ്ദീന്‍ പൊയ്‌ ത്തുംകടവ്‌/ ടി. എം. രാമചന്ദ്രന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പു, , 89, 52, (2012 മാര്‍ച്ച്‌ 4), പൂ. 36 7. വി.പി.മുഹമ്മദാലി, മാച്ഛിളച്ചാട്ടുകള്‍ നുറ്റാണ്ടുകളിലുടെ,(കറന്റ്‌ ബുക്‌സ്‌ കോട്ടയം, 2007), പൂ. 32 8. വില്യം ലോഗന്‍, മലണബ്ചാര്‍ മാന്വല്‍, വിവ. ടി. കൃഷ്ണന്‍(മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, 2004), പു. 629 9. തോപ്പില്‍ മുഹമ്മദ്‌ മീരാന്‍, “വൈദ്യര്‍്രഭാവം തമിഴകത്ത്‌ , മഹാകവി? മോയില്‍ക്ുട്ടി വൈദ്യര്‍പഠനങ്ങള്‍, എഡി. കെ.എം. അഹ്മദ്‌, മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകകമ്മിറ്റി, 2006), പൂ. 163 10. മങ്ക അബ്ദുല്‍അസീസ്‌, “ആമുഖം, ഫത്ഹുല്‍മുഞ്ചില്‍പരിഭാഷ (അല്‍ ഹുദാ ബുകസ്റ്റാള്‍, കോഴിക്കോട്‌, 1996), പു. 32 11, ഖാസി മുഹമ്മദ്‌, മുഹ്യിദ്ദല്‍ മാല, വിവ. ഒറ്റമാളിയേക്കല്‍ മുത്തു ക്കോയത്തങ്ങള്‍, പൂ. 50-51 12, ഹെര്‍മന്‍ ഗുണ്ടര്‍ട്ട, കേരളച്ഛഴമ, 1868 (പുനഃ(പസാ. മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, 2-ാം പ. 1996), പൂ. 18-19 13. എ. ശ്രീധരമേനോന്‍, കേരഭളചരീതം, 1967 (ഡി.സി. ബുക്സ്‌, കോട്ടയം, 2010), al). 231 14. സി.എന്‍. അഹമ്മദ്‌ മരലവി, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീം, മഹ ത്തായ മാച്ഛിഭൂസാഹിത്യപാരമ്ചര്യം, പു.152, ഒ. ആബു, അറബ്വിമലയ്മാള സാഹിത്യചരിശ്തം, പു. 75 എഴുത്തച്ചന്റെ ജീവിതകാലം കൃതൃമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എ.ഡി. 16-൦ ശതകത്തിലാണെന്ന്‌ പൊതുവെ കരുതപ്പെടുന്നു. 17-90 നൂറ്റാണ്ടി 67 ലാണെന്നും പക്ഷമുണ്ട്‌. കൊല്ലവര്‍ഷം 670നും 750നും (എ.ഡി. 1495- 1575) ഇടയ്ക്കാവാമെന്ന്‌ ഇതൃസംബന്ധമായ വൃതൃസ്ത അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്‌ ഉള്ളൂര്‍ അനുമാനിക്കുന്നു. (കേരളസാഹിത്യചരിതം, വാല്യം -2) പു. 545 15. സി.എന്‍.അഹമ്മര്‍മനലവി, മഹത്തായമാച്ചിളസാഹിത്യപാരമ്ചര്യം, പു.163 16 മനാക്കാന്റകത്ത്‌ കുഞ്ഞിക്കോയത്തങ്ങള്‍, വലിയനസിീഹത്തുമാല, അറബിമലയാളം പ. (ആമിറുല്‍ ഇസ്‌ലാം ലിത്തേോര്പസ്‌, തിരുരങ്ങാടി, 1980) 17. ഉള്ളൂര്‍, കേരളസാഹിത്യചരിശ്രം, വാല്യം-1, (കേരളസര്‍വ്വകലാശാല, തിരുവനന്തപുരം, 1990) പ). 269 18. എം.എന്‍. കാരശ്ശേരി (മുഹ്യുദ്ദീന്‍ എന്‍), “കുഞ്ഞായിന്‍മുസ്ല്യാര്‍; മിത്തും യാഥാര്‍ത്ഥ്യവും” മാതൃഭൂമി റംസാന്‍ സപ്ലിമെന്റ്‌, 1995, പൂ. 70-72 19. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീം, രസ൩ികശിരോമണി കുഞ്ഞായില്‍ മുസ്ല്യാരുട കച്ചച്ചാട്ടുമ നുല്‍മദ്ഹും(വ്യാഖ്യാനം), (അല്‍അമാന്‍ കിത്താബ്‌ ഭവന്‍, തീരുര്‍, 1983), പു. 167 20. ടി. പൂ. 58 21, ഒ. ആബു, അറബ്ചിമലയാളസാഹിത്യചരിഗതതം. പൂ.84-85 22, കെ.കെ. മുഹമ്മദ, അബ്ദുല്‍കരിം, രസ്ികശിരോമണി കുഞ്ഞായില്‍ മുസ്ല്യാരുടെ കച്ചച്ചാട്ം ന്മുല്‍മദ്ഹും, പൂ. 124-125 23. ഉദ്ധരണം: സി.എന്‍. അഹമ്മദ്മയലവി, “മഹത്തായ മാപ്പിളസാഹിതൃ പാരമ്പര്ൃം', പു. 72 24, ടി.പു. 476 25. Roland E. Miller, Mappila Muslims of Kerala P. 288 26. പുലിക്കോട്ടില്‍ ഹൈദര്‍, പുലിക്കോട്ടില്‍ക്യതികള്‍, എഡി. എം.എന്‍. കാരശ്ശേരി (കേരളസാഹിതൃ അക്കാദമി, തൃശ്ശൂര്‍, 2007)പൂു. 105 68 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. അധ്യായം : 3 മോയിന്‍കുട്ടി വൈദ്യര്‍ ജീവിതവും എഴുത്തും അറബിമലയാള കാവൃശാഖയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്‌ മോയിന്‍കുട്ടി വൈദ്യരുടെ രംഗ്രപവേശത്തോടെയാണ്‌. ഈ മേഖലയില്‍ വൈദൃൃര്‍ക്കുമുമ്പുള്ള കൃതികളും, അദ്ദേഹത്തിന്റെ രചനകളും സാമാനൃമായി പരിശോധിച്ചാല്‍തന്നെ ഈ വസ്തുത വ്യക്തമാകും. ്രമേയം, ഭാഷ, ആഖ്യാനരീതി എന്നിങ്ങനെ കാവ്യരചനയുടെ എല്ലാ തലങ്ങളിലും അദ്ദേ ഹം പരീക്ഷണങ്ങള്‍ നടത്തി. അന്നുവരെ താരതമ്യേന ശുഷ്കമായി നിലനിന്നി രുന്ന ഒരു ഭാഷാരൂപത്തെയും അതുള്‍ക്കൊള്ളുന്ന സര്‍ഗാത്മകവഴയവഹാരങ്ങ ളെയും ജീവസ്തുറ്റതാക്കി മാറ്റാന്‍ വൈദ്യര്‍ക്കു കഴിഞ്ഞു. കേരളവര്‍മ്മയുടെയും എ.ആറിന്റെയും സമകാലികനായ വൈദ്യരുടെ രചനകള്‍ അറബിമലയാളത്തിലല്ലായിരുന്നുവെങ്കില്‍, അക്കാലത്തുതന്നെ അവ കേരളീയപൊതുമണ്ഡലത്തില്‍, സജീവചര്‍ച്ചയ്ക്കു വഴിയൊരുക്കുമായിരുന്നു വെന്ന്‌ കരുതുന്നവരുണ്ട്‌. ഉപരിപ്ലവമായി ഇതു ശരിയാണെന്നു തോന്നാമെങ്കി ലും സൂക്ഷ്മമായിപരിശോധിക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്‌. പൊതു മണ്ഡ ലം എന്ന സംജ്ഞയ്ക്ക്‌ ഇന്നു കല്പിക്കുന്നതു പോലുള്ള വിശാലമായ അര്‍ത്ഥ തലമൊന്നും 19-ാംനൂറ്റാണ്ടില്‍ ഇവിടെ കൈവന്നിരുന്നില്ല എന്ന വസ്തുതയാണ്‌ അതില്‍ പ്രധാനം. ഭാഷയിലും സാഹിതൃത്തിലും സാമൂഹിക-സാമ്പത്തിക ശ്ശേ ണിയില്‍ മുന്‍നിരയിലുള്ള ഒരു ന്യുനപക്ഷം ആധിപത്യം പുലര്‍ത്തുകയും ഭൂരി ഭാഗം ജനങ്ങളും നിരക്ഷരരായി തുടരുകയും ചെയ്തിരുന്ന കാലഘട്ടമാണത്‌. ആധുനികരിീതിയിലുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും പുസ്തകങ്ങളും ആനുകാലികങ്ങളും വ്യാപകമായി പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്ത 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്‌ പൊതുമണ്ഡലത്തിന്റെ വികാസം ആരംഭിക്കുന്നത്‌. വിദ്യാഭ്യാസം വിലക്കപ്പെട്ട കനിയായിരുന്ന കീഴാളജനവിഭാ ഗങ്ങള്‍ അതുവരെ ഇതിന്റെ പരിധിക്കു പുറത്തായിരുന്നുവെന്ന്‌ വ്യക്തം. മലയാളസാഹിതൃത്തിലെ, നവോത്ഥാനദശയ്ക്കു മുമ്പുള്ള കൃതികള്‍ പ്രധാനമായും രണ്ടു കൈവഴികളിലുള്ളവയാണ്‌. ഇതിഹാസപുരാണങ്ങളെ ഉപ ജീവിച്ചെഴുതിയതോ ഭക്തിരസ്രപധാനമായവയോ ആയ കാവ്യങ്ങളാണ്‌ ഇതി 69 ല്‍ ആദ്യത്തേത്‌. ചീരാമന്റെയും, നിരണംകവികളുടേയും, എഴുത്തച്ചന്‍, ചെറു ശ്ശേരി, പൂന്താനം, രാമപുരത്തുവാരൃര്‍ തുടങ്ങിയവരുടെയും രചനകളാണ്‌ ഈ ഗണത്തില്‍ വരിക. ഉപരിവര്‍ഗ്ഗത്തിന്റെ സുഖാസക്തികളെയും, അലസ ജീവിത ത്തെയും തൃപ്തിപ്പെടുത്താന്‍ പോന്ന അച്ചീചരിതങ്ങളും, സന്ദേശകാവ്യങ്ങളു മുള്‍പ്പെടുന്ന മണിഗ്രവാളകൃതികളും മറ്റുമാണ്‌ രണ്ടാമത്തെവിഭാഗത്തിലുള്ളത്‌. മോയിന്‍കുട്ടിവൈദ്യരുടെ കാലത്ത്‌ കൊടുങ്ങല്ലൂര്‍കോവിലകം കേന്ദ്രമാക്കി സാ ഹിത്യ്രപവര്‍ത്തനം നടത്തിവന്നിരുന്ന വെൺമണിക്കവികളും, അവരുടെ അനു കര്‍ത്താക്കളും സൃഷ്ടിച്ച ഭാവുകത്വം ഇതിന്റെ തുടര്‍ച്ചയായാണ്‌ നിലകൊണ്ടി രുന്നത്‌. ഇത്തരം ഒരു പശ്ചാത്തലത്തില്‍ മലയാളത്തിലും സംസ്കൃതത്തിലും മികച്ച പരിജ്ഞാനമുണ്ടായിരുന്ന വൈദൃര്‍, തന്റെ ്രധാനകൃതികളുടെ രചന യ്ക്ക്‌ അറബിമലയാളം മാധ്യമമായി സ്വീകരിച്ചതിന്റെ കാരണങ്ങള്‍ വിശക ലനം ചെയ്യേണ്ടതുണ്ട്‌. തനിക്കുചുറ്റുമുള്ള സമൂഹത്തോട്‌ സംവദിക്കാനുള്ള മാധ്യമമാണ്‌ എഴു ത്തുകാരന്‌ ഭാഷ. സാധാരണക്കാരുടെ ചിന്തയെ തൊട്ടുണര്‍ത്തുകയും, ഭാവന യെ രസിപ്പിക്കുകയും ചെയ്യാന്‍ അവര്‍ക്കു പരിചിതമായ ഭാഷാരുപം തന്നെ സ്വീകരിക്കേണ്ടതുണ്ട്‌. ഏറനാടന്‍ -വള്ളുവനാടന്‍ (്രദേശങ്ങളിലെ മാപ്പിളസമൂ ഹത്തോട്‌ സംവദിക്കാന്‍ അവര്‍ക്കിടയില്‍ പിറന്ന ഒരു കവി അറബിമലയാളം തിരഞ്ഞെടുത്തത്‌ സ്വാഭാവികം മാര്തം. മലയാളം എഴുതാനും വായിക്കാനുമറി യാവുന്നവരേക്കാള്‍ പതിന്മടങ്ങായിരുന്നു അക്കാലത്ത്‌ അറബിമലയാളമറിയു ന്നവരുടെ സംഖ്ൃയ എന്ന വസ്തുത കൂടി പരിഗണിക്കണം. ആനുപാതികമായി നോക്കിയാല്‍ 19-ാം നൂറ്റാണ്ടിന്റെ അന്തൃയപാദങ്ങളിലെ കേരളത്തിലെ പൊതു സാക്ഷരതാനിരക്കിനേക്കാള്‍ വളരെ കൂടുതലായിരുന്നു അത്‌. എന്നാല്‍ മറ്റു സമൂഹങ്ങളോട്‌ സംവദിക്കേണ്ടിവരുമ്പോള്‍ വൈദ്യരുടെ കാവൃഭാഷയിലും കല്‍പ്പനകളിലുമെല്ലാം ്രകടമായ മാറ്റം വരുന്നതായി തിരി ച്ചറിയുന്നുണ്ട്‌. ഒറ്റപ്പെട്ട രചനകളാണെങ്കിലും വൈദ്യര്‍ക്കൃതികളില്‍ അവയ്ക്ക്‌ പ്രത്യേക സ്ഥാനമുണ്ട്‌. സാമൂതിരിയുടെ സദസ്സിലെ നര്‍ത്തകിയെ ്രകീര്‍ത്തി ചുഴുതിയ സംസ്കൃത പദബഹുലമായ രചന ഇതിനുദാഹരണമാണ്‌. ജീവിതകാലം മലപ്പുറംജിലലയിലെ, കൊണ്ടോട്ടിയില്‍ 1ട-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തിലാണ്‌ മോയിന്‍കുട്ടിവൈദ്യരുടെ ജീവിതം. കവിയും ആയുര്‍വ്വേദ ചികിത്സ കനുമായിരുന്ന ഉണ്ണിമമ്മദ്‌ വൈദ്യരുടെയും, മണക്കടവന്‍ അഹമ്മദിന്റെ മകള്‍ കുഞ്ഞാമിനയുടെയും പുര്രനായി (കി.വ. 1852-ലാണ്‌ അദ്ദേഹത്തിന്റെ ജനനം. 70 നാല്പതുവര്‍ഷം മാശ്രമേ അദ്ദേഹത്തിന്‌ ആയുസ്തുണ്ടായിരുന്നുള്ളൂ. 1892-ല്‍ (ഹിജ്റ : 1309, ശഅബാന്‍ :13)ന്‌ അന്തരിച്ചു. വൈദ്യരുടെ ്രഥമജീവചരിത്രകാരനായ കെ.കെ.മുഹമ്മദ്‌ അബ്ദുല്‍ കരീം മുതലുള്ള ലേഖകന്മാരെല്ലാം ഈ കാലയളവ്‌ പൊതുവെ സ്വീകരിക്കു ന്നുണ്ട്‌. സംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനുകീഴില്‍ കൊണ്ടോ ട്ടിയില്‍ വര്‍ത്തിക്കുന്ന സ്മാരകമന്ദിരത്തിലെ രേഖകളിലും, അതിന്റെ മേല്‍ നോട്ടത്തില്‍ പുറത്തിറക്കിയ വൈദൃരുടെ സമ്പൂര്‍ണകൃതികളില്‍ ചേര്‍ത്ത ജീവ ചരിശ്രകുറിപ്പിലും ജീവിതകാലംസംബന്ധിച്ചു ഈ പരാമര്‍ശമാണുള്ളത്‌. സ്രിട്ടീ ഷ്‌ മലബാറിലെ പോലീസ്സ്ൃരപണ്ടും ചരിശ്രശവേഷകനുമായിരുന്ന എഫ്‌. ഫോസെറ്റിന്റെ (F. Fawcett) ്രബന്ധത്തിലെ പ്രസ്താവം മാത്രമാണ്‌ ഇതില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത്‌. എടക്കല്‍ ഗുഹാചിരതങ്ങളുള്‍പ്പെടെയുള്ള നിരവധി ചരി്രവസ്തുതകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന അദ്ദേഹം വൈദ്യ രുടെ സമകാലികന്‍ കൂടിയാണ്‌. അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്നും, കവി യുടെ ജീവിതകാലഘട്ടമായി അനുമാനിക്കാവുന്നത്‌ 1847മുതല്‍ 1892വരെയാണ്‌. “ഇന്‍ഡ്യന്‍ആനുിക്വാറി'യുടെ 1899 മാര്‍ച്ച്ലക്കത്തില്‍ ബദറുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കാവ്യത്തെക്കുറിച്ചെഴുതിയ ഇംഗ്ലീഷിലുള്ള (പബന്ധത്തിലാണ്‌ ഈ സൂചനയുള്ളത്‌.' വൈദൃരുടെ ജനനമരണവര്‍ഷങ്ങള്‍ എടുത്തു പറയുന്നി ലെങ്കിലും ആറുവര്‍ഷം മുമ്പ്‌ 45-ാം വയസ്സില്‍ കവി അന്തരിച്ചു എന്നു പരാമര്‍ ശിക്കുന്നുണ്ട. ലേഖനം (്പസിദ്ധീകരിക്കുന്നത്‌ ഇന്ത്യന്‍ആന്ിക്വാറിയുടെ 1899 മാര്‍ച്ച്ലക്കത്തിലായതിനാല്‍ ആറുവര്‍ഷം മുമ്പ്‌ എന്ന സൂചനയില്‍ നിന്നും അ തു അട2തന്നെയാവാമെന്നു കരുതുന്നതില്‍ തെറ്റില്ല. എങ്കിലും ജനനം അഞ്ചുവ ര്‍ഷം പിറകോട്ടു കണക്കാക്കേണ്ടി വരും. ഈ പ്രബന്ധത്തിലെവിടെയും ഫോ സറ്റ്‌ കവിയെയോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ഒരിക്കലെങ്കിലും നേരില്‍ കണ്ട്‌ വിവരശേഖരണം നടത്തിയതായി സൂചനയില്ല. കോഴിക്കോട്ടെ ടി.കണ്ണൻ ബി.എ. എന്ന പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ കാവ്യത്തിന്റെ പരിഭാഷ യില്‍ അദ്ദേഹത്തെ സഹായിച്ചതെന്ന്‌ അടിക്കുറിപ്പില്‍ നിന്നും വ്ൃക്തമാകുന്നു മുണ്ട. കവിയുടെ വേര്‍പാടിന്‌ ആറുവര്‍ഷങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്‌ ഏറെ ചരിത്രപാധാനൃമുണ്ടെങ്കിലും, ജീവിതകാല നിര്‍ണയം ഉറപ്പിക്കാന്‍ പര്യാപ്തമല്ല. എ പോപ്കയലര്‍ മാച്ചിള സ്ധോംങ്ങ്‌ (A Popular Mopla Son) എന്ന ശീര്‍ഷ കത്തിലുള്ള ഈ പഠനവും, ഇന്‍ഡൃന്‍ആന്റിക്വാറിയുടെ 1901 നവംബര്‍, ഡിസം ബര്‍ ലക്കങ്ങളിലെ ഫോസ്റ്റിന്റെ തന്നെ ലേഖനങ്ങളും (വാര്‍സോംങ്സ്‌ 63900 71 മാച്ചിളാസ്‌ ങാഫ്‌ മലബ്വാര്‍) കവിയുടെ ജീവിതത്തെയും കൃതികളെയും സംബ ന്ധിച്ച ചില വിവരങ്ങളുള്‍ക്കൊള്ളുന്നവയാണ്‌. അദ്ദേഹത്തിന്റെ പിതാമഹന്‍, ഹിന്ദുക്കളിലെ വേല സമുദായംഗമായിരുന്നുവെന്നും, മതപരിവര്‍ത്തനത്തിനു ശേഷം ഉണ്ണിമമ്മദുവൈദ്യര്‍ എന്ന പേരു സ്വീകരിച്ചുവെന്നും ഫോസെറ്റ്‌ രേഖ പ്പെടുത്തുന്നു. വൈദ്യം അവരുടെ കുലവ്യത്തിയാണ്‌. വൈദ്യര്‍ എന്നതാവട്ടെ “വേലന്‍ എന്നതിന്റെ പര്യായശബ്ദവും. വീടും കുടുംബവും കവിയുടെ പൂര്‍ണമായ പേര്‍ ഒഓട്ടുപാറക്കുഴി ആലുങ്ങല്‍കണ്ടി മോയിന്‍ കുട്ടി വൈദ്യര്‍ എന്നാണ്‌. ഇതിലെ ആദൃഭാഗമായ കുടുംബനാമം കൊണ്ടോട്ടി യിലെ രണ്ടു പറമ്പുകളുടെ പേരുകള്‍ കൂടിച്ചേര്‍ന്ന താണ്‌. “തൃശ്ശൂര്‍ ജില്ലയിലെ ഓട്ടുപറക്കല്‍ എന്ന ്രദേശത്തുനിന്നു കൊണ്ടോട്ടി യില്‍ വന്നു താമസമാക്കിയ ആയുര്‍വേദകുടുംബമാണ്‌ വൈദ്യരുടേതെന്ന” എം. ജി.എസ്‌ നാരായണന്റെ ഒരു ്രഭാഷണപരാമര്‍ശം “കൊണ്ടോട്ടിയുടെ വേരു കശ” എന്ന ്പാദേശിക ചരിത്രര്രന്ഥത്തില്‍ കാണുന്നുണ്ട്‌. വൈദ്ൃയര്‍കുടുംബത്തിലെ പിന്‍മുറക്കാരും ഇതു ശരിവയ്ക്കുന്നു. MLW} രിലെ വടക്കാഞ്ചേരിയില്‍ ഓട്ടുപാറ എന്ന സ്ഥലനാമം ഇപ്പോഴുമുണ്ട്‌. തങ്ങ ളുടെ പൂര്‍വവപിതാമഹന്‍ അവിടെ നിന്നുളള ഒരു ്രാഹ്മണകുടുംബാംഗമാണെ ന്നാണ്‌ അവരുടെ പക്ഷം. കൊണ്ടോട്ടിയില്‍ ആദ്യമായെത്തിയ വൈദ്യര്‍ കുടുംബാംഗം കവിയുടെ പിതാവ്‌ ഉണ്ണിമമ്മദിന്റെ അച്ഛന്‍ ഉണ്ണിമോയിന്‍കുട്ടിയാണ്‌. (ഫോസെറ്റിന്റെ ്രബ ന്ധത്തില്‍ പിതാമഹന്റെ പേര്‍ ഉണ്ണിമമ്മദ്വൈദൃയര്‍ എന്നു പരാമര്‍ശിച്ചത്‌ പിശ കാവാനാണു സാധൃത.) അദ്ദേഹം താമസമാക്കിയ സ്ഥലം ഓട്ടുപാറക്കുഴി എ ന്നറിയപ്പെട്ടു. കൊണ്ടോട്ടിയിലെ പുരാതനദേവാലയമായ പഴയങ്ങാടിപളളിയു ടെ പടിഞ്ഞാറുഭാഗത്തായി ഓട്ടുപാറക്കുഴി എന്ന പേരില്‍ ഒരു പറമ്പ്‌ നിലവി ലിരുന്നതായി ഭൂസംബന്ധമായ 1936-ലെ റീസര്‍വെ റീസെറ്റില്‍മെന്റ രേഖകളി ലും കാണുന്നുണ്ട്‌. പാരമ്പര്യമായി ആര്ൃയവൈദ്യചികിത്സകരായിരുന്ന കവിയുടെ പൂര്‍വികര്‍ താമസിച്ചിരുന്നത്‌ ഈ സ്ഥലത്തായിരുന്നു. വൈദ്യവൃത്തിയില്‍ ഉണ്ണിമമ്മദ്‌ വൈദ്ൃരുടെ പ്രശസ്തി വര്‍ധിച്ചതോടെ, സ്ഥലത്തെ ജന്മിയായ ഇഷ്തിയാഖ്‌ ഷാ തങ്ങള്‍ അദ്ദേഹത്തെ തന്റെ കുടുംബവൈദ്യനായി നിശ്ചയിച്ചു. ഓട്ടുപാറ ക്കുഴിയിലെ പുരയിടം അന്യാധീനപ്പെട്ടപ്പോള്‍ തങ്ങള്‍ അവര്‍ക്ക്‌ പുതിയ താമ സസ്ഥലം നല്‍കി. തങ്ങളുടെ ആസ്ഥാനമായ തക്കിയാവിനടുത്ത്‌ ആലുങ്ങല്‍ 72 കണ്ടി എന്നറിയപ്പെട്ടിരുന്ന രണ്ടരയേക്കര്‍ കരഭൂമിയാണ്‌ ഉണ്ണിമമ്മദിന്‌ ലഭ്യമാ യത്‌. കിടക്കാട്‌ പുത്തന്‍പീടികക്കല്‍ മമ്മദ്‌ എന്നയാള്‍ കൊണ്ടോട്ടി തങ്ങള്‍ക്കു ദാനമായി നല്‍കിയ പറമ്പായിരുന്നു ഇത്‌. പാട്ടവും നികുതിയും ഒഴിവാക്കി ഉണ്ണിമമ്മദുവൈദ്യര്‍ക്ക്‌ സയജന്ൃമായി നല്‍കിയ ഈ സ്ഥലത്ത്‌ നിര്‍മ്മിച്ച, പുല്ലുമേഞ്ഞ ഇരുനിലവീട്ടിലാണ്‌ കവി ജീവിതാന്ത്യംവരെ ചെലവഴിച്ചത്‌. കവിയുടെ കാലശേഷം കൊണ്ടോട്ടി തങ്ങളുടെ കാരൃസ്ഥന്‍ ഈ വീട്‌ പൊളിച്ചുമാറ്റി സ്ഥലം സ്വ്ന്തമാക്കിയന്രേേ. എന്നാല്‍, തങ്ങള്‍കുടുംബത്തിലെ അന്നത്തെ പ്രമുഖന്‍ മുസ്തിയാഖ്‌ ഷാ ഇടപെട്ട്‌ വൈദ്ൃരുടെ പിന്‍മുറക്കാര്‍ക്ക്‌ ഭൂമി തിരികെ നല്‍കി. അനന്തരാവകാശികള്‍ അത്‌ കൈമാറിയതോടെ ആലു ങ്ങല്‍കണ്ടി തറവാട്‌ നാമവശേഷമായി മാറി. ബാല്യവും വിദ്യാഭ്യാസവും ആര്യവൈദ്യചികിത്സയില്‍ തനിക്കുള്ള സിദ്ധി പകര്‍ന്നുകൊടുത്ത്‌ മക നെ ആ രംഗത്ത്‌ ഗ്പസിദ്ധനാക്കണമെന്നായിരുന്നു പിതാവ്‌ ഉണ്ണിമമ്മദിന്റെ ആഗ്ര ഹം. ഈ ലക്ഷ്യത്തോടെ വൈദൃരുടെ വിദ്യാഭ്യാസത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. ചരിശ്രപരവും രാഷ്ര്രീയപരവുമായ കാരണങ്ങളാല്‍ ഇംഗ്ലീഷിനോടും മലയാളത്തോടും ഏറനാട്ടിലെ മുസ്ലിംകള്‍ പുൂറംതിരിഞ്ഞുനിന്നിരുന്ന സാമു ഹികപരിസരത്തായിരുന്നു വൈദ്യരുടെ ജനനം. എണ്ണത്തില്‍ കുറവായിരുന്നു വെങ്കിലും, ചില നാട്ടുപള്ളിക്കുടങ്ങള്‍ ഏറനാടന്‍, വള്ളുവനാടന്‍ പ്രദേശങ്ങ ളില്‍ അന്ന്‌ നിലവിലുണ്ടായിരുന്നു. എന്നാല്‍ മാപ്പിളമുസ്ലിംകളില്‍ മഹാഭൂരി ഭാഗത്തിന്റെയും വിദ്യാഭ്യാസം പള്ളിയോടനുബന്ധിച്ചുള്ള ഓത്തുപള്ളികളിലൊ തുങ്ങി നിന്നു. അറബിയിലുള്ള ഖുര്‍ആനും, അറബിമലയാഭളത്തിലുള്ള മാലക ളും വായിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഓത്തുപള്ളിയിലെ വിദ്യാഭ്യാസത്തിന്റെ ല ക്ഷ്യമായി കണ്ടിരുന്നത്‌. മലയാളമോ മറ്റു വിഷയങ്ങളോ അവിടെ പഠിപ്പിച്ചിരു ന്നില്ല. സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങള്‍, വക്കംമയലവി മുതലായ പരിഷ്കര്‍ ത്താക്കളുടെ ശ്രമഫലമായാണ്‌ മാതൃഭാഷാപഠനത്തോടും, ആധുനിക വിദ്യാ ഭ്യാസരീതികളോടും നിലനിന്നിരുന്ന ്രതികൂലമനോഭാവത്തില്‍ മാറ്റംവരുന്നത്‌. ഒട്ടും പ്രോത്സാഹനജനകമല്ലാത്ത ഈ ചുറ്റുപാടിലും മകനെ മലയാളം, സംസ്കൃതം, തമിഴ, അറബി മുതലായ ഭാഷകളും ആയുര്‍വേദവും പഠിപ്പിക്കാ നുള്ള ധീരമായ ചുവടുവയ്പുകളാണ്‌ ഉണ്ണിമമ്മര്‍്വൈദൃര്‍ നടത്തിയത്‌. കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും അക്കാലത്തു പ്രസിദ്ധനായിരുന്ന 73 ചെര്‍പ്പുളശ്ശേരി വേലു എഴുത്തച്ഛനാണ്‌ മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ വൈദൃര്‍ക്കു പകര്‍ന്നുനല്‍കുന്നത്‌. തെയ്യുണ്ണി എഴുത്തച്ഛനായിരുന്നു മറ്റൊരു ഗുരു. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റെയും, കുഞ്ചന്‍ നമ്പ്യാരുടെയും കാവ്യ ങ്ങള്‍ ബാല്യകാലത്തു തന്നെ പരിചയിച്ചു കാവ്യാനുശീലനം നേടാന്‍ അദ്ദേഹ ത്തിനു സാധിച്ചത്‌ ഈ ഗുരുനാഥന്മാരുടെ ശിക്ഷണം വഴിയായിരുന്നു. സംസ്കൃതഭാഷയും ആയുര്‍വ്േദചികിത്സയും പഠിച്ചുതുടങ്ങിയത്‌ പിതാ വ്‌ ഉണ്ണിമമ്മദ്വൈദ്ൃയരില്‍ നിന്നുതന്നെയാണ്‌. ആയുര്‍വ്വേദത്തിന്റെ ആധാര്രഗ ന്ഥങ്ങള്‍ സംസ്കൃതത്തിലായിരുന്നതിനാല്‍ കുലത്തൊഴിലായി പരിഗണിച്ചു പോന്ന വൈദ്യവ്ൃത്തിക്ക്‌ സംസ്കൃതപരിജ്ഞാനം അനിവാര്യമായിരുന്നു. പേരുകേട്ട ആരയൃവൈദ്യന്‍ എന്ന നിലയില്‍ ആ രംഗത്തെ ഗ്പമുഖരും, പണ്ഡിത രുമെല്ലാം ഉണ്ണിമമ്മദിന്റെ സുഹൃത്തുക്കളായിരുന്നു. ഈ ബസ്ധമുപയോഗിച്ച്‌ വിദഗ്ധരായ ആയുര്‍വ്വേദപണ്ഡിതന്മാരെ വീട്ടില്‍ ക്ഷണിച്ചുവരുത്തി മകന്‌ പഠി ക്കാനവസരം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചുപോന്നു. ഇരപകാരം വൈദൃര്‍ക്ക്‌ വഴികാട്ടിയായി മാറിയ രണ്ടു പ്രമുഖര്‍, ചേലക്കോട്ടു പാലേരിവീട്ടില്‍ വീരാന്‍ കുട്ടി വൈദൃരും, പാലേരി വലിയ രായിന്‍കുട്ടി വൈദ്യരുമായിരുന്നു. കൊണ്ടോ ട്ടിക്കടുത്ത പുത്തുര്‍പള്ളിക്കലിലെ പാലേരി വീട്ടുകാര്‍ അക്കാലത്തു അറിയപ്പെ ടൂന്ന വൈദ്യപാരമ്പരയൃമുളളവരായിരുന്നു. രായിന്‍കുട്ടിവൈദൃയര്‍ കവിയ്ക്ക്‌ സംസ്കൃതത്തിലും ശിക്ഷണം നല്‍കി. ഇതോടൊപ്പം തമിഴ, അറബിത്തമിഴ്‌ ഭാഷകളും ആധ്യാത്മികവിഷയങ്ങ ളും സ്വായത്തമാക്കുന്നതിനുള്ള അവസരവും കൈവന്നു. കൊണ്ടോട്ടി മേല ങ്ങാടി സ്വദേശിയും കവിയുമായിരുന്ന ചുള്ളിയന്‍ ബീരാന്‍കുട്ടിയുടെ സഹായ ത്തോടെ തമിഴപരിജ്ഞാനം നേടാന്‍ ചുരുങ്ങിയകാലമേ, അദ്ദേഹത്തിന്‌ വേണ്ടി വന്നുള്ളു. കാമാരത്തില്‍ തന്നെ തമിഴകത്തെ അറബിത്തമിഴ്‌ കവികളുടെയും ഗായകരുടെയും ക്രേന്ദങ്ങളായി അറിയപ്പെടിരുന്ന കായല്‍പ്പട്ടണം, തേങ്ങാ പട്ടണം തുടങ്ങിയ ദേശങ്ങളിലെത്തി ആ മേഖലകളിലെ പ്രമുഖരുമായി സാഹ ദം സ്ഥാപിക്കുകയും, കവിസദസ്തുകളില്‍ പങ്കെടുക്കുകയും ചെയ്തുപോന്നു. വൈദ്യരുടെ കാവ്യസങ്കല്പത്തെ മാറ്റിമറിച്ച യാര്തകളായിരുന്നു അവ. ശൃംഗാര ചുവയുള്ള കത്തുപാട്ടുകളുടെ ലോകത്തു നിന്ന്‌, കാവൃരചനയെ ഗരവമായി സമീപിക്കുന്ന നിലപാടുതറയിലേക്കു വൈദ്യര്‍ സ്വയംവളരൃകയായിരുന്നു. പില്‍ക്കാലത്ത്‌ വൈദ്യര്‍ ഗ്പയോഗിച്ച ഇശലുകളിലും കാവ്ൃയഭാഷയുടെ മറ്റു തല ങ്ങളിലും അറബിത്തമിഴിന്റെ സ്വാധീനം തെളിഞ്ഞുകാണുന്നുണ്ട്‌. മലബാറിലെ മുസ്ലിംവിവാഹാഘോഷങ്ങളില്‍ തമിഴകത്തെ ഗായക കവികളായ പുലവന്മാര്‍ നേതൃത്വം നല്‍കുന്ന വട്ടപ്പാട്ടുസംഘങ്ങള്‍ക്ക്‌ മുഖ്യ 74 സ്ഥാനമുണ്ടായിരുന്ന കാലമാണത്‌. ഈ പശ്ചാത്തലത്തിലാണ്‌ തദ്ദേശീയരായ ഗായകരെ ഉള്‍പ്പെടുത്തി, ഒരു വട്ടപ്പാട്ടുസംഘത്തിന്‌ വൈദ്യര്‍ രൂപംനല്‍കുന്നത്‌. ചുരുങ്ങിയകാലത്തിനകം എല്ലാവിഭാഗം ജനങ്ങളുടെയും പ്രശംസയ്ക്കു പാര്ത മാവാന്‍ ഈ സംഘത്തിനു കഴിഞ്ഞു. വിദുരദേശങ്ങളില്‍ നിന്ന്‌ വൈദ്യരുടെ സംഘത്തെത്തേടി, ആളുകള്‍ എത്തിച്ചേരുക പതിവായി. ഭാഷയിലും ഘടനയി ലും തമിഴ്ശൈലി പുലര്‍ത്തുന്ന പാട്ടുകളാണ്‌ പുലവന്മാരുടെ സംഘങ്ങള്‍ ആല പിച്ചിരുന്നത്‌. തമിഴ്കാവ്യങ്ങളില്‍ വ്യുല്‍പ്പത്തിനേടാനും, അവയുടെ സാംസ്‌കാ രിക സവിശേഷതകള്‍ അടുത്തറിയാനും വൈദൃരെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനം പുലവന്മാരുമായുള്ള മത്സരമാണ്‌. ആ രംഗത്ത്‌ വളരെവേഗം അദ്ദേഹം വിജയം കൈവരിച്ചുവെന്നതിന്‌, ആദ്യകാലരചനകള്‍ സാക്ഷിയാണ്‌. അറബിഭാഷയിലും അറബിമലയാളത്തിലുമുള്ള വിദ്യാഭ്യാസം മതപഠന ത്തിന്റെ ഭാഗമായാണ്‌ ആരംഭിച്ചത്‌. നാട്ടുകാരനായ കോണിയകത്ത്വീരാന്‍കുട്ടി മൊല്ലയാണ്‌ ഈ രംഗത്തെ ആദൃഗുരുനാഥന്‍. (പാഥമികപഠനത്തിനു ശേഷം അദ്ദേഹം കൊണ്ടോട്ടി തങ്ങളുടെ നിയ്ന്ത്ണത്തിലുണ്ടായിരുന്ന തക്കിയക്കല്‍ ജുമഅത്ത്പള്ളിദര്‍സില്‍ ചേര്‍ന്നു. പുല്ലുതൊടിക ആലിമുസ്ല്യാരുടെയും തുടര്‍ ന്ന്‌ മുസ്ല്യാരകത്ത്‌ അഹമ്മദ്കുട്ടി മുസ്ല്യാരുടേയും ശിഷൃത്വം സ്വീകരിച്ചു. മലബാറിലെ മാപ്പിളമാരുടെ ചരിതത്തില്‍ ഇടംകണ്ടെത്തിയ പണ്ഡിതനും (aled ഷകനുമായിരുന്ന അഹമ്മദ്കുട്ടിമുസ്ല്യാര്‍ കൊളത്തൂര്‍, നെടിയിരിപ്പ, അരിഥമ്പ, വളളൂൃവമ്മ്രം, വണ്ടൂര്‍, മമ്പാട്‌, നിലമ്പൂര്‍ തുടങ്ങിയ 26 അംശങ്ങളിലെ ഖാസിയാ യിരുന്നുവെന്ന്‌, 1881-ല്‍ ഏറനാട്‌ താലൂക്ക്‌ രണ്ടാംക്ലാസ്‌ മജിസ്ട്േറ്റ്‌ കോടതി യില്‍ സമര്‍പ്പിച്ച ഖാസിമാരുടെ പട്ടികയില്‍നിന്നും വ്യക്തമാകുന്നുണ്ട്‌.” വൈ ദൃരുടെ ആദ്ൃയകാലകൃതിയായ സലാസീലിന്റേയും, ബദര്‍ പടപ്പുാട്ടിന്റേയും രച നയ്ക്കു പിന്നില്‍ അദ്ദേഹത്തിന്റെ പ്രേരണയുണ്ട്‌. “ഹിജ്റ”, “സദൂംപടപ്പാട്ട്‌, “റദ്ദു ശിആ എന്ന വഫാത്ത്‌ ഫാത്തിമ്‌, “മദാഇന്‍ മാല” തുടങ്ങിയ കാവ്യങ്ങളും അദ്ദേ ഹം രചിച്ചിട്ടുണ്ട്‌. കൊണ്ടോട്ടിയിലെ പഠനത്തിനുശേഷം അരി്ര ഐദ്രുമുസ്ല്യാരുടെ ശി ഷ്യനായി കുറച്ചുകാലം വണ്ടൂര്‍ ജുമഅത്ത്‌ പള്ളിദര്‍സിലും, വൈദ്യര്‍പഠനം നട ത്തുന്നുണ്ട്‌. കവി പുലിക്കോട്ടില്‍ ഹൈദറിന്റെ പിതാവ്‌ പുലത്ത്‌ഐത്തു അധി കാരിയുമായി വണ്ടൂര്‍പഠനകാലത്ത്‌ കവിയ്ക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നു. മതപണ്ഡിതന്‍ എന്നതിലുപരി, സാഹിതൃത്തിലും വൃക്തിമുദ്ര പതിപ്പിച്ച ഖാസി അബുബക്കര്‍കുഞ്ഞിയും (മരണം 1884) കവിയുടെ ഗുരുനിരയില്‍ വരു ന്നുണ്ട്‌. അറബിയിലും അറബിമലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ രചനകള്‍ പാണ്ഡിത്യവും സര്‍ഗവൈഭവവും ഒത്തിണങ്ങിയവയാണ്‌. ഖാസി മൃഹമ്മദ്‌ 75 ഒന്നാമന്റെ “ഇലാകം അയ്യുഹല്‍ ഇഖ്വാന്‍” എന്ന അറബികാവൃത്തിന്‌ “തടി ഉറുദിമാല്‌ എന്ന പേരില്‍ അദ്ദേഹം നല്‍കിയ മൊഴിമാറ്റം അറബിമലയാഭളത്തി ലെ ്രധാനകൃതികളിലൊന്നാണ്‌. “ശാദുലിമാല്‌', “അഖീദമാല” എന്നീ രചനക ളും അദ്ദേഹത്തിന്റെതാണ്‌. വൈദ്യരുടെ ഉഹദ്പടയുടെ രചനയ്ക്കാവശ്യമായ ദത്തങ്ങള്‍ വിവിധ ചരിത്രരഗന്ഥങ്ങളില്‍ നിന്ന്‌ സംഗ്രഹിച്ചു നല്‍കിയത്‌ ഇദ്ദേഹ മാണ്‌. അബൂബക്കര്‍കുഞ്ഞി രചിച്ച “മുര്‍സലിീങ്ങളെക്കുറിച്ചുള്ള പദ്യവും”, ബര്‍ ക്കത്ത്മാലയും” പരിശോധിച്ചു തിരുത്തി നല്‍കിയത്‌ വൈദ്ൃരായിരുന്നു. ആയുര്‍വേദചികിത്സാരംഗത്ത്‌ ആയുര്‍വേദചികിത്സകന്‍ എന്നനിലയിലുള്ള കവിയുടെ ജീവിതം വേണ്ട വിധം അടയാളപ്പെടുത്തപ്പെടുിട്ടില്ല. പരമ്പരാഗതമായിലഭിച്ച ചികിത്സാ മുറകളോ ടൊപ്പം, വൈദൃശാസ്ത്രരഗമ്ഥങ്ങളില്‍ നേടിയ അവഗാഹമായപാണ്ഡിത്യം കൂടി യായപ്പോള്‍ പിതാവ്‌ ഉണ്ണിമമ്മദിനെപ്പോലെ മോയിന്‍കുട്ടിയും ആ രംഗത്ത്‌ അറിയപ്പെട്ടു. മറ്റു ചികിത്സാരീതികളൊന്നും പചാരത്തിലില്ലാതിരുന്നതിനാല്‍ പാരമ്പ രൃവൈദ്യത്തെയായിരുന്നു അക്കാലത്ത്‌ എല്ലാവരും ആശ്രയിച്ചിരുന്നത്‌. ഒറ്റമൂലി കളുടെ ്രയോഗത്തില്‍ കവിക്ക്‌ ്രത്യേക വൈദദഗ്ധ്യമുണ്ടായിരുന്നു. നാട്ടിലെ ്രമുഖവൈദ്യന്മാര്‍ കൈയൊഴിഞ്ഞ രോഗികള്‍ക്ക്‌ അവസാനത്തെ ആശ്രയം കവിയുടെ ഒറ്റമുലി്പയോഗങ്ങളായിരുന്നു. ദീര്‍ഘകാലമായി കിടപ്പിലായിരുന്ന, സാമൂതിരികോവിലകത്തെ ഒരു സ്ത്രീ, കവിയുടെ ചികിത്സവഴി സുഖംഗ്പാപി ച്ചിരുന്നു. രാജകുടുംബവുമായി ബന്ധപ്പെടുതായതിനാല്‍ വൈദ്യര്‍ക്കും അത്‌ വ ലിയ ്രശസ്തി നേടിക്കൊടുത്തു. നാട്ടുകാരും, ബന്ധുക്കളുമായ മറ്റു വൈദ്യ ന്മാര്‍ക്ക്‌ ചികിത്സ ്രധാന ഉപജീവനോപാധിയായിരുന്നു. എന്നാല്‍ ഈ ആവ ശ്യാര്‍ത്ഥം, തന്നെ തേടിയെത്തുന്ന സാധാരണക്കാരില്‍ നിന്നും പ്രതിഫലം സ്വീ കരിക്കുന്ന പതിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇത്‌ പലരേയും അസ്വസ്ഥരാ ക്കി. നിരവധി എതിര്‍പ്പുകളും ആക്ഷേപങ്ങളും കവിക്കു നേരിടേണ്ടിവന്നു. വിശ്രമമില്ലാത്ത കാവ്യരചനയ്ക്കും, യാര്തകള്‍ക്കുമിടയില്‍ ചികിത്സാ രംഗത്ത്‌ ശ്രദ്ധചെലുത്താന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. കവിസദസ്സുകളില്‍ പങ്കെടുക്കുന്നതിനും, പണ്ഡിതന്‍മാരുമായി സംവദിക്കുന്നതിനുമായി ദിവസങ്ങ ഭളോളം യാത്ര ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. യാര്താസരകര്യ ങ്ങള്‍ പരിമിതമായിരുന്നിട്ടു പോലും, കാസര്‍ഗോഡുള്ള മൊഗ്രാലിലും, തമിഴനാ ട്ടിലെ കായല്‍പ്പട്ടണത്തും, നടന്നിരുന്ന മുശായിറകളില്‍( കവിയരങ്ങ്‌) അദ്ദേഹം 76 എത്തിച്ചേര്‍ന്നിരുന്നു. തന്റെ കൃതികളുടെ ഗ്രസാധനത്തിനായി തലശ്ശേരിയിലെ അചുടിശാലകളിലേക്കും നിരന്തരം യാത്രചെയ്യേണ്ടി വന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന അന്വേഷണങ്ങളും യാത്രകളും നട ത്തിയാണ്‌ പ്രധാനകൃതികളുടെ രചനയ്ക്കാവശൃമായ ദത്തങ്ങള്‍ ശേഖരിച്ചിരു ന്നത്‌. ഉഹദ്പടയുടെ രചനയ്ക്കുവേണ്ടി കോഴിക്കോട മുച്ചുന്തിപ്പള്ളിയിലും, മലപ്പുറംപടയുടെ രചനാവശ്യാര്‍ത്ഥം മലപ്പുറം വലിയങ്ങാടിപള്ളിയിലും, മാസ ങ്ങളോളം താമസിച്ചു വിവരശേഖരണം നടത്തിയിരുന്നു. പ്രതിപാദ്യവിഷയത്തി ന്റെ സമഗ്രതയ്ക്കും വിശ്വാസൃതയ്ക്കും ഇതനിവാര്യമാണെന്ന നിലപാടില്‍ അതിനു വേണ്ടി ഏതു ത്യാഗവും സഹിക്കാന്‍ തയ്യാറുമായിരുന്നു. രോഗവും, മരണവും ചെറുപ്പം മുതലേ, വിവിധ രോഗങ്ങള്‍ കവിയെ വേട്ടയാടിയിരുന്നു. കുട്ടി ക്കാലത്ത്‌ ഒരിക്കല്‍ രോഗംബാധിച്ച അദ്ദേഹം കിടപ്പിലായി. പിതാവു നല്‍കിയ ചികിത്സകളൊന്നും ഫലംകാണാതെ രോഗംമുര്‍ച്ചിച്ചു. ഒടുവില്‍ കൊണ്ടോട്ടി തങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും മൂലമാണ്‌ രോഗശാന്തി കൈവരിച്ചത ദ്ര. ഇശ്തിയാഖ്‌ ഷായുടെ സ്തുതികീര്‍ത്തനമായ “കറാമാത്ത്മാല യില്‍ ഈ സംഭവം അനുസ്മരിക്കുന്നുണ്ട്‌. രക്തസാക്ഷികളുടെ പുണ്ൃയത്താല്‍ തന്റെ അ സുഖം മാറണമെന്ന (പാര്‍ത്ഥന ചില പടപ്പാട്ടുകളില്‍ കാണുന്നുണ്ട്‌. രോഗപീഡയോടൊപ്പം നിരന്തരമായ യാര്രകളും കാവൃയരചനയും കവി യുടെ ആരോഗ്യത്തെ തളര്‍ത്തി. നാല്‍പതാമത്തെ വയസ്സില്‍ വിഷജ്വരം ബാധി ച്ചു കിടപ്പിലായി. ഹിജ്റ എന്ന പേരില്‍ ഒരു ദീര്‍ഘകാവ്യത്തിന്റെ പണിപ്പുരയി ലായിരുന്നു അദ്ദേഹം. അതിന്റെ 26 ഇശലുകള്‍ മാതമേ പൂര്‍ത്തിയായിരുന്നു ള്ളു. അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം പിതാവ്‌ ഉണ്ണിമമ്മദ്വൈദ്യരും, കവി ചുള്ളിയന്‍ മൊയ്തിന്‍കുട്ടിയും ചേര്‍ന്നാണ്‌ അതു പൂര്‍ത്തിയാക്കിയത്‌. രോഗശയ്യയില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തുക്കളോടെല്ലാം മരണത്തെക്കുറിച്ചാണ്‌ കവി സംസാരിച്ചുകൊണ്ടിരുന്നതത്രെ. അദ്ദേഹം അവ സാനമായി രചിച്ച പ്രാര്‍ത്ഥനാഗീതത്തിലും, താന്‍ പ്രതീക്ഷിച്ചിരിക്കുന്ന മരണ ത്തെക്കുറിച്ച വിചാരം തന്നെയാണുള്ളത്‌. ഉണ്ണിമമ്മദ വൈദ്യര്‍ക്കോ, സുഹൃത്തു ക്കളായ മറ്റു വൈദ്യന്മാര്‍ക്കോ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അ സുഖം ഒരാഴ്ച പിന്നിട്ടപ്പോള്‍ അതു മൂര്‍ച്ചിച്ചു വന്നു. ഹി. 1ദാട ശഅബാന്‍ 33ന്‌ (കി.വ.1892) ല്‍ കവിയുടെ ധന്യജീവിതത്തിന്‌ തിരശ്ശീല വീണു. ജീവിതത്തി ല്‍ നല്ലൊരു പങ്ക ചെലവഴിച്ച കൊണ്ടോട്ടി തക്കിയാവിന്റെ പരിസരത്തു തന്നെ യാണ്‌ കവിയുടെ അന്ത്യവിശ്രമസ്ഥലം. കൊണ്ടോട്ടിയുടെ ചരിശ്രം നിര്‍ണയിച്ച 77 മുഹമ്മദ്‌ ഷാഹിന്റേയും ഇഷ്തിയാഖ്‌ ഷാഹിന്റേയും ഖബറിടത്തില്‍ നിന്ന്‌ ഏതാനുംവാര അകലം മാത്രമേ അതിനുളഭ്ൂ. കവിയുടെ പിന്‍ഗാമികള്‍ തലയഞ്ചേരി മമ്മദിന്റെ മകള്‍ ഫാത്തിമക്കുട്ടിയാണ്‌ കവിയുടെ ആദ്യ ഭാര്യ. ഗ്രദേശത്ത്‌ അറിയപ്പെട്ടിരുന്ന ഒപ്പനപ്പാട്ടുകാരിയായിരുന്നു അവര്‍. ഈ ബന്ധത്തില്‍ കവിക്കു കുട്ടികളില്ല. പാത്തുക്കുട്ടിയുമ്മ എന്ന വിധവയെ വൈ ദൃര്‍ പിന്നീടു വിവാഹം ചെയ്തു. കവിയുടെ മക്കളായി ഉണ്ണിമമ്മദ്‌, അഹമ്മദു കുട്ടി, കുഞ്ഞാമിന എന്നിവര്‍ ഈ സ്ത്രീയില്‍ പിറന്നവരാണ്‌. കവിയുടെ ആദ്യപുര്തനായ ഉണ്ണിമമ്മദ്‌ ബാല്യത്തില്‍ തന്നെ മരിച്ചു. മക ന്റെ മരണവേളയില്‍ വൈദൃര്‍ നാട്ടിലുണ്ടായിരുന്നില്ല. മലപ്പുറംപടപ്പുാട്ടിന്റെ ഗപസാധനാവശ്യാര്‍ത്ഥം ഏതാനും ദിവസം അദ്ദേഹം തലശ്േരിയിലായിരുന്നു. അവിടെ നിന്നും തിരികെ സ്വദേശത്തെത്തിയപ്പോള്‍ മകന്റെ മരണാനന്തരചട ങ്ങുകള്‍ നടക്കുകയായിരുന്നുവത്രതേ. ദുഃഖിതനായ കവി മകന്റെ കുഴിമാടത്തി നരികിലിരുന്ന്‌ ആലപിച്ച, “കരുമണിമുത്ത്‌ മകനേ നീ, ഖബറകമായ വിധം കൊണ്ടീ കഥകളതൊന്നും അറിയാതെ ഖബറകം പോയോ- കണ്ണില്‍ കുരുമിശ്ശമി മോനെ- മറയ്ന്തുങ്കള്‍ കുരുവിടലായോ... കരുണപുരാനെ, യെനൈ മോനെ കരുണകടാക്ഷത്താലെയെന്നും, ഖസ്ദൊരുമിക്കാന്‍ മഹ്ശറതന്നില്‍ യെനൈ റഹ്മാനെ- കരുണ ഖല്‍ബതിലുള്ള കൊതി തീര്‍ത്ത്‌ തരേണം പുരാനേ...”” എന്ന്‌ തുടങ്ങുന്ന ഗാനം ്പസിദ്ധമാണ്‌. ശോകരസ്രപധാനമായ ആ ഗാന ത്തിലെ ചില ്പയോഗങ്ങള്‍ ശ്രവിച്ച്‌ കവിക്ക്‌ അറംപറ്റുമെന്നു കരുതിയ സുഹൃ ത്തുക്കള്‍ പാടാനനുവദിക്കാതെ വായപൊത്തിയെന്നും, കവിയെ അവിടെനി ന്നും എടുത്തുകൊണ്ടുപോയെന്നുമുള്ള കഥകള്‍ പഴമക്കാര്‍ കൈമാറി പോന്നി രുന്നു. ഇതിലെ ആദ്യവരികള്‍ മൊയ്തീന്‍കുട്ടി വൈദ്യര്‍ എന്ന മറ്റൊരു കവി യുടെ രചനയാണെന്നും, സമാനമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേ 78 ഹം രചിച്ച കാവ്യത്തിന്റെ തുടക്കം, മോയിന്‍കുട്ടി വൈദൃരും ്രയോജനപ്പെടു ത്തുകയായിരുന്നുവെന്നും കരുതപ്പെടുന്നു. വൈദൃരുടെ രണ്ടാമത്തെ മകന്‍ അഹമ്മദുകുട്ടിവൈദ്ൃയര്‍ ഭാവനാസമ്പ ന്നനായ കവിയും ഗായകനുമായിരുന്നു. അദ്ദേഹം രചിച്ച “വിശേഷച്ചെമ്മലര്‍ ത്തോപ്പില്‍' എന്നാരംഭിക്കുന്ന കത്തുപാട്ട ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ now ല്ൃമാല, നബികീര്‍ത്തനം മുതലായ രചനകളും, കാവൃഗ്ൃണം തികഞ്ഞവയാ ണ്‌. പിതാവ്‌ മരിക്കുമ്പോള്‍ 13 AIWAYAILMs ്രായമുണ്ടായിരുന്ന അഹമ്മദു കുട്ടിയും ഇളയ സഹോദരി കുഞ്ഞാമിനയും മുത്തച്ഛനായ ഉണ്ണിമമ്മദിന്റെ സംര ക്ഷണത്തിലാണ്‌ വളരുന്നത്‌. ഇത്തിക്കുട്ടിമ്മയായിരുന്നു അഹമ്മദ്കുട്ടിയുടെ ഭാരൃ. അദ്ദേഹത്തിന്റെ മകള്‍ പാത്തുമ്മകുട്ടിയുമ്മ ആദ്യരപസവത്തോടനുബ ന്ധിച്ച്‌ മരിച്ചു. കവിയുടെ മകള്‍ കുഞ്ഞാമിന വിവാഹിതയായിരുന്നുവെങ്കിലും സന്താ നസഭാഗ്യമുണ്ടായില്ല. ഇ്രപകാരം അഹമ്മദുകുട്ടിവൈദ്ൃയരുടെ പുഗ്രിയുടെ വേ ര്‍പാടോടുകൂടി വൈദൃരുടെ തലമുറ അവസാനിച്ചു. കവിയുടെ കുടുംബാംഗങ്ങ ളായി, ഇപ്പോള്‍ അവശേഷിക്കുന്നത്‌ പിത്ൃയസഹോദരന്മാരുടെ തലമുറയില്‍ പെ ടൂന്നവരാണ്‌. ഇവര്‍ കൊണ്ടോട്ടിയിലും സമീപസ്ഥലങ്ങളിലുമായി അധിവസി ച്ചുവരുന്നു. പേര്‍ഷ്യന്‍സ്വാധീനത്തിന്റെ വേരുകള്‍ അറബി, സംസ്കൃതം, തമിഴ്‌ മുതലായ ഭാഷകളും സാഹിത്യവും മോയി ന്‍കുട്ടി വൈദ്യരുടെ രചനകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ പശ്ചാത്തലം എളുപ്പം (ഗഹിക്കാവുന്നതേയുളളു. ആയുര്‍വേദചികിതാര്‍ത്ഥം സംസ്കൃതത്തി ലും മതപഠനത്തിന്റെ ഭാഗമായി അറബിയിലും അദ്ദേഹം പ്രാവീണ്യം നേടിയ തായി മേല്‍ വിവരിച്ച ജീവചരിര്രസംഗ്രഹത്തില്‍ നിന്നും വ്യക്തമാവും. ബാല്യ ത്തില്‍ നേടിയ തമിഴ്ഭാഷാപരിജ്ഞാനം തമിഴകത്തെ കവികളുമായുളള സമ്പര്‍ ക്കത്തോടെ പുഷ്ടിപ്പെടുകയും ചെയ്തു. എന്നാല്‍ വൈദ്യര്‍ക്കൃതികളില്‍ കട ന്നുവരുന്ന പേര്‍ഷ്യന്‍ ്രമേയങ്ങളുടെയും പദങ്ങളുടെയും പശ്ചാത്തലം വേണ്ട വിധം അനാവരണം ചെയ്യപ്പെടിട്ടില്ല. കവിയുടെ ജീവചരി്രകാരന്‍മാരും ഈ ദിശയിലുളള അന്വേഷണം നടത്തിക്കാണുന്നുമില്ല. വൈദ്യരുടെ രചനാലോകത്തേക്കുളള താക്കോല്‍പ്പഴുത്‌ എന്ന നിലയില്‍ അതഃ പ്രസക്തമായിത്തീരുന്നുണ്ട്‌. മോയിന്‍കുട്ടി വൈദ്യരുടെ ജീവിതത്തിലും കൃതികളിലും നിര്‍ണായക മായ സ്വാധീനം ചെലുത്തിയ ഘടകമാണ്‌ ഇഷ്തിയാഖ്‌ ഷാഹ്‌ തങ്ങളുമായുള്ള 79 ബന്ധം. കൊണ്ടോട്ടിയിലെ ആത്മീയനേതാവും ഭൂര്ഭുവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതാമഹന്‍ മുഹമ്മദ്ഷാഹ്തങ്ങളുടെ (1708-1795) പൂര്‍വ്വികര്‍ മത്രപബോധനാര്‍ത്ഥം പേര്‍ഷ്യയില്‍നിന്നും ഇന്ത്യയിലേക്കുവന്നവരാണ്‌. മുംബൈയിലെ കല്്യാണിനടുത്ത കല്‍ദാനില്‍നിന്നാണ്‌ മുഹമ്മദ്ഷാഹ്‌ കൊ ണ്ടോട്ടിയിലേക്കു വരുന്നത്‌. ടിപ്പുവിന്റെ ക്uണമനുസരിച്ചാണ്‌ തങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നതെന്നു കരുതപ്പെടുന്നു. തങ്ങളുടെ ആത്മീയ്രപഭാവത്തില്‍ ആക്യൃ ഷ്ടനായ ടിപ്പു അദ്ദേഹത്തിന്‌ ഇനാംദാര്‍പദവി സമ്മാനിക്കുകയും, നിരവധി ഭൂസ്വത്തുക്കള്‍ നികുതി ഒഴിവാക്കിനല്‍കുകയും ചെയ്തു. തങ്ങളുടെ ശിഷ്യ ത്വം സ്വീകരിച്ച പ്രദേശവാസികള്‍ അദ്ദേഹമാരംഭിച്ച ആത്മീയകേന്ദ്രത്തിന്‌ ഗണൃമായ തോതില്‍ ഭൂമി ദാനംചെയ്തിരുന്നു. ടിപ്പുവിനുശേഷം ബ്രിട്ടീഷ്‌ അധികാരികളോടും തങ്ങള്‍ കുടുംബം സാ ഹൃദബന്ധം നിലനിര്‍ത്തിപ്പോന്നു. അക്കാരണങ്ങളാല്‍ അവരുടെ അധികാരാവ കാശങ്ങള്‍ക്കോ, സ്ഥാനമാനങ്ങള്‍ക്കോ പില്‍ക്കാലത്തും കോട്ടമൊന്നും സംഭ വിച്ചില്ല. ഏറനാടന്‍(്രദേശത്തെ ഭൂരിപക്ഷംജനങ്ങളും കടുത്ത [ബ്രിട്ടീഷ്‌ വിരോ ധം പുലര്‍ത്തിയിരുന്ന മലബാര്‍കലാപത്തിന്റെ നാളുകളില്‍പോലും ഈ നില പാടുതന്നെയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. മോയിന്‍കുട്ടി വൈദ്യരുടെ പിതാവ്‌ ഉണ്ണിമമ്മദിന്‌ ആയുര്‍വ്വേദ ചികിത്സാ രംഗത്തുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ ഓട്ടുപാറക്കുഴി എന്ന സ്ഥ ലത്തുനിന്നും തന്റെ ആസ്ഥാനത്തിനടുത്ത്‌ കൊണ്ടോട്ടിമേലങ്ങാടിയില്‍ കൊ ണ്ടുവന്നു താമസിപ്പിച്ചത്‌ ഇസ്തിയാഖ്‌ ഷാ ആയിരുന്നു. ജീവിതാന്ത്യംവരെ ഈ സാഹൃദബന്ധം അവര്‍ നിലനിര്‍ത്തിപ്പോന്നു. തങ്ങളെ (പകീര്‍ത്തിച്ചുകൊ ണ്ട്‌ വൈദൃര്‍ രചിച്ച “കറാമത്ത്‌ മാല്‌ ((്ി.വ. 1868) എന്ന കാവ്യം അതിന്റെ ്രതിഫലനമാണ്‌. തങ്ങള്‍കുടുംബവും പേര്‍ഷ്യന്‍പാരമ്പര്യവും തക്കിയാവ്‌ എന്നറിയപ്പെടുന്ന കൊണ്ടോട്ടി തങ്ങളുടെ ആത്മീയകേന്ദ്ര ത്തില്‍ പിന്തുടര്‍ന്നു പോന്ന ചില ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ പ്രതൃക്ഷത്തില്‍ തന്നെ പേര്‍ഷ്യന്‍-ഷിയാചിന്താധാരകളോട്‌ സാദൃശൃയമുണ്ടായിരുന്നു.” ഏറനാ ടന്‍-വളളുവനാടന്‍ഗ്രദേശങ്ങളിലെ പരമ്പരാഗത ഇസ്‌ലാംവിശ്വാസികള്‍ക്കിട യില്‍ അഭി്രായഭിന്നത സൃഷ്ടിക്കാന്‍ ഇതു നിമിത്തമായി. രാഷ്്രീയരംഗത്തെ ന്നപോലെ ആത്മീയമേഖലയിലും ഇഷ്തിയാഖ്‌ ഷായുടെ നിലപാടുകള്‍ വിഭി ന്നമായതോടെ പൊന്നാനിയിലെ മഖ്ദൂമിന്റെയും സയ്യിദ്ജിഗ്ഫഥിയുടെയും നേതൃ ത്വത്തില്‍ സുന്നി വീക്ഷണഗതിക്കാരായ പണ്ഡിതര്‍ അദ്ദേഹത്തിനെതിരെ 80 രംഗത്തുവന്നു. ഇരുവിഭാഗത്തിനുമിടയില്‍ ഒന്നരനുറ്റാണ്ടിലേറെക്കാലം നില നിന്ന ആശയസംഘര്‍ഷമായിരുന്നു ഇതിന്റെ അനന്തരഫലം. “കൊണ്ടോട്ടി- പൊന്നാനി കൈത്തര്‍ക്കം” എന്ന പേരിലറിയപ്പെട്ടിരുന്ന ഈ വിവാദം മലബാര്‍ മുസ്‌ലിം ചരി്രത്തിലെ ്രധാന അധ്യായമാണ്‌. മുഹമ്മദ്ഷാഹ്‌ തങ്ങളുടെ കാലം മുതല്‍ അദ്ദേഹത്തിന്റെ ആസ്ഥാനമായ തക്കിയാവ്‌ മലബാറിലെ പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കേന്ദ്രസ്ഥലിയായി നില കൊണ്ടു. അതിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെകാണാം. ഒഹായോസ്്റേറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഖ്രൊഫ. സ്ത്രീഫന്‍ എഫ്‌. ഡെയ്്‌ലും, ഡോ. എം. ഗംഗാധ രനും ചേര്‍ന്ന്‌ തയ്യാറാക്കിയ ഗ്പബന്ധത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്‌: “പേര്‍ഷ്യന്‍അംശങ്ങള്‍ കൊണ്ടോട്ടിയിലെത്തുന്ന ഏതു സന്ദര്‍ശകനും ഏറെ സ്പഷ്ടമാണ്‌. ഏറ്റവും ര്രതൃക്ഷമായ അടയാളം മുഹമ്മദ്ഷാ ഒന്നാമന്റെ ശവ കുടീരം തന്നെ. ദര്‍ഗ എന്ന പേര്‍ഷ്യന്‍പേരില്‍ കൊണ്ടോട്ടിയിലറിയപ്പെടുന്ന ഈ ശവകുടീരം വടക്കന്‍ൻകേരളത്തില്‍ കാണാവുന്ന ഏക ഉത്തരേന്ത്യന്‍ മുസ്ലിം വാസ്തുശില്പമാണ്‌.” മുഹമ്മദ്ഷാഹ്‌ തങ്ങളുടെ പരമ്പരയില്‍ ഇപ്പോഴുള്ള (്പമുഖന്‍ കെ.ടി. റഹ്മാന്‍ തങ്ങളാണ്‌. “ആഷിയാന എന്ന പേര്‍ഷ്യന്‍പേരാണ്‌ തങ്ങളുടെ വീടിന്‌ നല്‍കിയിരിക്കുന്നത്‌. അദ്ദേഹത്തിന്റെ പിതാമഹന്‍ നിര്‍മ്മിച്ച ഈ വീടിന്റെ ജ നാലകളില്‍പോലും പേര്‍ഷ്യന്‍മാതൃകയിലുള്ള ചിര്തപ്പണികള്‍ കാണാം. കൈ യെഴുത്തു ്രതികളുള്‍പ്പെടെ ഏതാനും പേര്‍ഷ്യന്‍ഗ്രമന്ഥങ്ങളും ഇവിടെയുണ്ട്‌. ഭാം നൂറ്റാണ്ടില്‍ മുഹമ്മദ്ഷാഹ്‌ തങ്ങള്‍ തുടക്കംകുറിച്ചതും സമീപകാലം വരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നതുമായ കൊണ്ടോട്ടി നേര്‍ച്ചയിലും പേര്‍ഷ്യന്‍-ഷിയാ ബന്ധം പ്രകടമാണ്‌. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളായ കൊടിയേറ്റം, പെട്ടിവരവ്‌, ചന്ദന ക്കുടം എഴുന്നള്ളിപ്പ്‌ എന്നിവയ്ക്ക്‌ ഷിയാമുസ്്‌ലിംകളുടെ അനുഷ്ഠാനങ്ങളുമാ യുള്ള ബന്ധം ബാലകൃഷ്ണന്‍ വള്ളിക്കുന്നും ചുണ്ടിക്കാണിച്ചിട്ടുണ്ട. നേര്‍ച്ച യുടെ ചടങ്ങുകള്‍ക്കിടയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ചീനിവിളി പേര്‍ഷ്യന്‍സംഗീ തോപകരണമായ ഷഹനായിയോട്‌ സാദൃശ്യമുള്ള നാടന്‍വാദ്യം ഉപയോഗിച്ചു ള്ളതാണ്‌. നേര്‍ച്ചയുടെ സമാപനച്ചടങ്ങിനു ശേഷം വിതരണം ചെയ്യുന്ന പ്രസാ ദം 'മരീദ്‌ എന്ന പേര്‍ഷ്യന്‍ പേരിലാണറിയപ്പെടുന്നത്‌. തങ്ങന്മാരുടെ പേരിനൊ പ്ൃമുള്ള “ഷാഹ്‌ എന്ന സംജ്ഞയും പേര്‍ഷ്യന്‍ തന്നെ. 81 പേര്‍ഷ്യന്‍ബന്ധത്തിന്റെ മറ്റുകൈവഴികള്‍ അറബിയോടൊപ്പം പേര്‍ഷ്യന്‍ഭാഷയിലും പരിജ്ഞാനംനേടാന്‍ വൈദ്യ രെ പ്രേരിപ്പിച്ചത്‌ അക്കാലത്തെ രാഷ്്രീയ-സാമൂഹിക ചുറ്റുപാടുകളാണ്‌. പേര്‍ ഷ്യന്‍പാരമ്പരൃമുള്ള കൊണ്ടോട്ടിതങ്ങളുമായുള്ള ബന്ധം മാരതമായിരുന്നില്ല അതിന്റെ കാരണം. പേര്‍ഷ്യന്‍ഭാഷയും സാഹിതൃവും മലബാറില്‍ പൊതുവി ലും, മുസ്ലിംകളില്‍ വിശേഷിച്ചും, സ്വാധീനം ചെലുത്തിയിരുന്ന സന്ദര്‍ഭമായി രൃന്നു അത്‌. മുഗളഭഭരണകാലത്തില്‍ ഉത്തരേന്ത്യൻഭാഷകളും പേര്‍ഷ്യനും തമ്മി ല്‍ സജീവസമ്പര്‍ക്കത്തില്‍ വന്നിരുന്നുവെങ്കിലും, കേരളത്തില്‍ അതിന്റെ അനു രണനം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ മൈസുൂര്‍സുല്‍ത്താന്‍മാരുടെ മലബാര്‍അധിനിവേശകാലത്ത്‌ (17൭5-1792) ഈ അവസ്ഥയ്ക്കു മാറ്റംവന്നു. ഭര ണസംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌ പേര്‍ഷ്യനായി രുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട മലയാളപദാവലി പരിശോധിച്ചാല്‍ അതില്‍ നല്ലൊരുഭാഗം മൈസൂര്‍ ഭരണത്തിന്റെ തുടര്‍ച്ചയായി പേര്‍ഷ്യനില്‍ നി ന്നും ആദാനം ചെയ്തവയാണെന്നു വ്യക്തമാകും. സൂഫിീചിന്തകളുടെ ്രബോധനാര്‍ത്ഥം കേരളത്തിലേക്കുവന്ന പേര്‍ഷ്യന്‍ പണ്ഡിതരുടെ ്രവര്‍ത്തനങ്ങളും ആ ഭാഷയുടെ ഗ്പചാരത്തിന്‌ സഹായകമായി ടുണ്ട്‌. കൊണ്ടോട്ടിതങ്ങള്‍ മാത്രമല്ല, പൊന്നാനിയിലെ മഖ്ദൂമുമാരും പേര്‍ ഷ്യന്‍ ബന്ധമുള്ളവരായിരുന്നുവല്ലോ. യമനില്‍നിന്നും കേരളത്തില്‍ എത്തിച്ചേ ര്‍ന്ന ശൈഖ്‌ സൈനുദ്ദീൻമഖ്ദൂമിന്റെ സേവനങ്ങളാണ്‌ ഇതില്‍ (ഗ്രഥമസ്ഥാന ത്തുള്ളത്‌. പൊന്നാനി ജുമഅത്ത്പള്ളിയില്‍ അദ്ദേഹമാരംഭിച്ച ദര്‍സ്‌ പേര്‍ഷ്യന്‍ മാതൃകയിലുള്ളതായിരുന്നു. അറബിയോടൊപ്പം പേര്‍ഷ്യന്‍ഭാഷയിലുള്ള ആ ധ്യാത്മിക ശ്്ന്ഥങ്ങള്‍ ഇവിടെ പഠിപ്പിച്ചിരുന്നു. ഇവിടെനിന്നും പുറത്തിറങ്ങിയി രുന്ന പണ്ഡിതന്മാരാണ്‌ കേരളത്തിലെ വിവിധ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും മതപഠനത്തിനും അക്കാലത്തു നേതൃത്വം നല്‍കിയിരുന്നത്‌. കേരളീയ ഇസ്‌ലാ മില്‍ കാണുന്ന പേര്‍ഷ്യന്‍പാരമ്പര്യം ഒരു പരിധിവരെ മഖ്ദുമുമാര്‍ വഴി തന്നെ യാണ്‌.” പേര്‍ഷ്യന്‍ഭാഷയിലെ ചില സാഹിതൃകൃതികള്‍ അറബിമലയാളത്തിലേ ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെടുന്നതും ഈ സ്വാധീനത്തിന്റെ ഫലമാണ്‌. പ്രഥമ മല യാളനോവലായ ഇന്ദുലേഖയുടെ പിറവിക്കുമുമ്പേ, അറബിമലയാളത്തില്‍ പ്ര സിദ്ധീകരിച്ച “ഛാര്‍ദര്‍വേശ്‌” പേര്‍ഷ്യന്‍ഭാഷയില്‍ അമീര്‍ഖ്ൃര്രു രചിച്ച നോവ ലിന്റെ ഭാഷാന്തരമായിരുന്നു. വൈദ്ൃയരുടേതുള്‍പ്പുടെയുള്ള ചില ്രധാന കാവ്യ 82 ങ്ങളിലും, ചരിശ്രാഖ്യായികകളിലും പേര്‍ഷ്യന്‍സാഹിതൃത്തിലെ ക്ലാസ്തിക ക്യ തികളെ ഉപജീവിച്ചെഴുതിയ രചനകളുണ്ട്‌. പേര്‍ഷ്യന്‍്രമേയങ്ങളും വൈദ്ൃരും മതപരവും സാംസ്കാരികവുമായ മേഖലകളില്‍ ഈ വിധം ്രകടമായ പേര്‍ഷ്യന്‍ ആഭിമുഖ്യം നിലനിന്നിരുന്ന ്രദേശമായിരുന്നു മോയിന്‍കുട്ടി വൈ ദൃരുടെ തട്ടകമായ കൊണ്ടോട്ടി. പേര്‍ഷ്യന്‍പണ്ഡിതനും സാഹിതൃതല്പരനു മായ ഇഷ്തിയാഖ്ഷാ തങ്ങളും, അദ്ദേഹത്തിന്റെ കാര്യസ്ഥനും ഗുരുസ്ഥാനീയ നുമായിരുന്ന പുത്തന്‍മാളിയക്കല്‍ നിസാമുദ്ദീന്‍മിയയും വൈദൃരില്‍ ചെലു ത്തിയ സ്വാധീനം അനല്പമാണ്‌. കവി എന്ന നിലയില്‍ യയവനത്തില്‍ തന്നെ വൈദൃര്‍ക്ക്‌ പ്രശസ്തിയും അംഗീകാരവും സമ്മാനിച്ച “ബദറുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍” എന്ന കാവ്യ ത്തിന്റെ ഗ്രമേയം ഒരു പേര്‍ഷ്യന്‍്രണയകഥയാണ്‌. അതു വൈദൃര്‍ക്ക്‌ പരിചയ പ്പെടുത്തുന്നതും രചനാവേളയില്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും നിസാമുദ്ദീനാണ്‌. ഈ കടപ്പാട്‌ കൃതിയില്‍ തന്നെ (്പകടിപ്പിക്കുന്നുമുണ്ട്‌. ബദ റുല്‍ മുനീറിന്റെ രചനയ്ക്ക്‌ നാലുവര്‍ഷംമുമ്പ്‌ രചിച്ച സലീഖത്ത്‌ പടപ്പാട്ടും പേര്‍ഷ്യന്‍കഥ തന്നെ. ബാലസാഹിതൃകൃതിയായ സലാസില്‍, കിളത്തിമാല എന്നിവയും ഈ വിഭാഗത്തിലുള്‍പ്പെടുന്നു. അറബിമലയാഭഗ്ന്ഥകര്‍ത്താക്കളില്‍ ഭുരിഭാഗവും ഇസ്‌ലാമികചരി്ര ഗ്രന്ഥങ്ങളെ അവലംബമാക്കിയപ്പോള്‍, പേര്‍ഷ്യന്‍പുരാവൃയത്തങ്ങള്‍ കൂടി ആവി ഷ്കരിക്കാന്‍ വൈദൃര്‍ നടത്തിയ്രശമം യാദ്യച്ചികമായിരുന്നില്ല. സാമൂഹികമാ യ പ്രേരണയും അനിവാരൃതയും അതിനു പിന്നിലുണ്ടായിരുന്നു. സലീഖത്ത്‌ പ ടപ്പാട്ടിലെയും കിളത്തിമാലയിലെയും പ്രമേയങ്ങള്‍ ഇസ്‌ലാമികചരിര്തരപാഠങ്ങ ള്‍ക്കു നിരക്കുന്നതല്ലെന്നും അവ ഷിയാവിശ്വാസികളുടെ ഭാവനാസൃഷ്ടിയാ ണെന്നുമുള്ള വിമര്‍ശനങ്ങള്‍ കവിക്ക്‌ അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ട്‌. സാമൂഹിക-രാഷ്്രീയപരിസരം മോയിന്‍കുട്ടി വൈദൃര്‍ എന്ന കവിയുടെ സൃഷ്ടിയില്‍ അദ്ദേഹം ജനിച്ചു വളര്‍ന്ന സാമൂഹിക-രാഷ്രീയ പരിസരത്തെ മാറ്റി നിര്‍ത്തിയുള്ള ഒരന്വേഷണ വും പൂര്‍ണമാവില്ല. ആയുര്‍വ്വേദചികിതസാപാരമ്പര്യം, മലയാളത്തോടൊപ്പും വി വിധഭാഷകളിലെ സാഹിതൃകൃതികള്‍ പരിചയപ്പെടാന്‍ ലഭിച്ച അവസരം, കല യെയും സാഹിതൃത്തെയും പരിപോഷിപ്പിക്കുകയും, പേര്‍ഷ്യന്‍-ഷിയാ പൈ തൃകം കാത്തുൃസുക്ഷിക്കുകയും ചെയ്ത ഇഷ്തിയാഖ്‌ ഷാ തങ്ങളുമായുള്ള സരഹൃദം എന്നീ ഘടകങ്ങള്‍ വൈദ്യരുടെ കവിത്വത്തെ രൂപപ്പെടുത്തിയ 83 ഘടകങ്ങളില്‍ ്രധാനമാണ്‌. അതോടൊപ്പം, ജന്മിത്വത്തിനും വൈദേശിക മേ ധാവിത്വത്തിനുമെതിരെ ഉയര്‍ന്നുവന്ന ജനകീയകലാപങ്ങളും ആത്മീയ ചുറ്റുവ ടങ്ങളില്‍ അലയടിച്ച ആശയസംഘര്‍ഷങ്ങളും ചേര്‍ന്നുസൃഷ്ടിച്ച സാമൂഹികാ ന്തരീക്ഷം കൂടിയായപ്പോള്‍ എഴുതാതിരിക്കാന്‍വയ്യെന്ന നിലപാടില്‍ കവി എ ത്തിചേരുകയായിരുന്നു. ബഷീര്‍, ദേവ്‌, തകഴി, പൊന്‍കുന്നം വര്‍ക്കി മുതലായ നവോത്ഥാന കാഥികന്മാരുടെ പിറവിയില്‍, 20-൦ നൂറ്റാണ്ടിന്റെ മുന്നുംനാലും ദശകങ്ങളില്‍ നിലനിന്ന സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ വഹിച്ച പങ്കിന്‌ ഇതിനോട്‌ സാമൃൃമുണ്ട്‌. ഇതേകാലത്തു തന്നെ ജീവിച്ചപ്പോഴും ഉപരിവര്‍ഗ്ഗത്തിന്റെ ഭോഗതൃഷ്ണ കളെ തൃപ്തിപ്പെടുത്തുംവിധം കവിതയെ ഒരു വിനോദോപാധി എന്നനിലയില്‍ മൃതം സമീപിച്ച വെണ്‍മണിക്കവികളുടെ കാവഴ്യസങ്കല്പങ്ങളും വൈദ്യരുടെ ദര്‍ശനവും തമ്മിലേറെ അകലമുണ്ട്‌. ഏറനാട്ടിലെ സംഘര്‍ഷഭരിതമായ രാ ഷ്ര്രീയപരിസരത്തോട്‌ സംവദിക്കേണ്ടി വന്നതിനാലാണ്‌ അദ്ദേഹത്തിന്റെ ബദ റുല്‍ മുനീര്‍ ഒഴികെയുളള പധാന രചനകളെല്ലാം പടപ്പാട്ടുകളായത്‌. ആദ്ൃകാലരച്നകളും ലഘുകാവ്യങ്ങളും വൈദ്യരുടെ 2-ാ൦ വയസ്സിലാണ്‌ ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലിന്റെ രചന. ്രമേയത്തിലും ആവിഷ്കാരത്തിലും പതിവുരീതികളെ വെല്ലുവിളിച്ച ഈ കൃതിയുടെ രചനയാണ്‌ അദ്ദേഹത്തിന്റെ കാവ്യജീവിതത്തില്‍ വഴിത്തിരി വായി പരിണമിക്കുന്നത്‌. എന്നാല്‍ അതിന്റെ ഒരു പതിറ്റാണ്ടുമുമ്പു തന്നെ തന്റെ സര്‍ഗവാസന അദ്ദേഹം (പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. കവിയുടെ ബാല്യകാലത്തുനടന്ന ഒരുസംഭവം ഇതിലേക്കു വിരല്‍ചുണ്ടു ന്നുണ്ട്‌: ഇഷ്തിയാഖ്ഷാ തങ്ങള്‍ സംഘടിപ്പിച്ച കാളപൂട്ടുമത്സരം കാണാന്‍, പി താവിനോടൊപ്പം വൈദ്യരും എത്തിച്ചേരുന്നു. കാളപൂട്ടുകമ്പക്കാരായ വലി യൊരു ജനാവലി അവിടെ ഒത്തുചേര്‍ന്നിട്ടുണ്ട. തങ്ങള്‍, ഉണ്ണിമമ്മദിനോടുള്ള സരാഹൃദഭാഷണത്തിനിടയില്‍ ഒപ്പമുള്ള മകന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അ ന്വേഷിച്ചു. മകന്‍ കുറെ കാവ്യകൃതികള്‍ പഠിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍, ചില തു ചൊല്ലിക്കേള്‍പ്പിക്കാനാവശ്യപ്പെട്ടു. മോയിന്‍കുട്ടിയുടെ സ്വരമാധുരിയും ഉച്ചാരണസ്ഫുടതയും സാഹിതൃതല്പരനായ തങ്ങളെ ആകര്‍ഷിച്ചു. സ്വന്തം രചനകളുണ്ടെങ്കില്‍ ചൊല്ലണമെന്നായി. നിമിഷനേരത്തെ മരനത്തിനുശേഷം വൈദൃര്‍ ഒരു ഗാനമാലപിച്ചു. കാളപുട്ടുമത്സരത്തെയും, അതില്‍ പങ്കെടുപ്പി 84 ക്കാന്‍ കൊണ്ടുവന്ന കാളകളെയും വര്‍ണിച്ചുള്ള തത്സമയരചനയായിരുന്നു അത്‌. സന്തുഷ്ടനായ തങ്ങള്‍ വൈദ്യരെ ചേര്‍ത്തുപിടിച്ച്‌ അനുഗ്രഹിച്ചു. വലി യൊരു ജനക്കൂട്ടത്തിനു മുമ്പില്‍വച്ച്‌ കവിക്കു ലഭിച്ച ആദ്യ അംഗീകാരമായി രൃന്നു അത്‌. നഷടപ്പെടുരടചനകള്‍ മോയിന്‍കുട്ടി വൈദൃരുടെ ആദ്ൃകാലരചനകളില്‍ ഭൂരിഭാഗവും ഇന്നു ലഭ്യമല്ല. കേരളത്തില്‍ അറബിമലയാളം അച്ചടി ്രചാരത്തില്‍വരുന്നതിനു തൊ ടുമുമ്പായിരുന്നു അവയുടെ രചന. വിവാഹാഘോഷങ്ങളുടെ ഭാഗമായി അര ങ്ങേറിയിരുന്ന വട്ടപ്പാട്ടിനുവേണ്ടി രചിച്ച ഗാനങ്ങളൊന്നും പസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നില്ല. അവ ഗായകസംഘങ്ങള്‍ക്കിടയില്‍ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. അത്തരം പാട്ടുകള്‍ക്ക്‌ വ്യാപകമായ (പചാ രം കൈവന്നപ്പോള്‍, നാടന്‍പാട്ടുകളെപ്പോലെ അവയും സമൂഹത്തിന്റെ പൊതു സ്വത്തായി പരിഗണിക്കപ്പട്ടു. അതിനാല്‍ അവയുടെ കര്‍ത്താവാരാണെന്ന അ ന്വേഷണത്തിന്‌ വലിയ (പസക്തിയുണ്ടായിരുന്നില്ല. 1870-നടുത്ത്‌ തലശ്ശേരിയില്‍ വച്ചു അറബിമലയാള അച്ചടിയ്ക്ക്‌ കേരള ത്തില്‍ തുടക്കംകുറിച്ചു പതിറ്റാണ്ടുകള്‍ക്കു ശേഷം ചില ്രസാധകര്‍ ഇത്തരം പാട്ടുകള്‍ സമാഹരിച്ചു പസിദ്ധീകരിച്ചപ്പോഴും എഴുത്തുകാരുടെ പേര്‌ ഉള്‍പ്പെടു ത്തിയിരുന്നില്ല. തന്റെ ജീവിതകാലത്ത്‌ കവി തന്നെ (പസിദ്ധീകരിച്ചതും, അദ്ദേ ഹത്തിന്റെ ശിഷ്യന്‍മാര്‍ വഴി ്പചരിച്ചതുമായ ഏതാനും പാട്ടുകളാണ്‌ ഈ ഗണ ത്തില്‍ ഇന്നു ലഭ്യമാകുന്നത്‌. കത്തുപാട്ടുകളും അറബിത്തമിഴ്കാവ്യങ്ങളുടെ മാതൃകയിലുള്ള വിരുത്തം,പദം,ചിന്ത്‌ തുടങ്ങിയവയും അക്കൂട്ടത്തില്‍ കാണാം. കത്തൃപാട്ടുകള്‍ വൈദ്യരുടെ ആദ്യകാലരചനകളില്‍ ഒരുവിഭാഗം കെസ്സുപാട്ടുകളും, അ വയുടെ ഗണത്തില്‍ വരുന്ന കത്തുപാട്ടുകളുമാണ്‌. സാന്ദര്‍ഭികമായി രചിച്ച വിനോദപ്രധാനമായ ഗാനങ്ങള്‍ മാര്രമായിരുന്നു അവ. അചുടിച്ചു പ്രസിദ്ധീകരി ക്കുന്ന പതിവുണ്ടായിരുന്നില്ല. പല പാട്ടുകളും സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുള്ള തത്സമയ രചനകളാണ്‌. വാമൊഴിരുപത്തില്‍ അതിവേഗം പ്രചാരം നേടിയ നിരവധി കത്തുപാട്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്‌. “താമരപ്പൂങ്കാവനത്തില്‍' എന്ന ഗാനത്തിന്റെ മട്ടില്‍ കവി രചിച്ച ഒരു കത്തുപാട്ടിന്റെ തുടക്കം ഇങ്ങനെയാണ്‌; 85 “മല്ലികപ്പുങ്കാവനത്തില്‌ താമസിക്കുന്നോളേ മജ്കകള്‍ സകലത്തിലും മൊഞ്ചത്തിയാം മയിലാളേ വല്ലിയാളില്‍ ചൊല്ലിടുന്നെല്ലലുമിന്നാളേ വട്ടമോറും മൊട്ടുമാറും കട്ടി മൊഞ്ചുളേളാഭേ. വൈദ്യരുടെ മറ്റൊരു കത്തുപാട്ട്‌ നോക്കുക. “മുത്തുനവ രത്നമുഖം കത്തിടും മയിലാളേ, മൊഞ്ചൊളിവിലല്‍ തഞ്ചമേറും കഞ്ചകപ്പുമോളേ, ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിറിയും സുത്തമാമലര്‍ വിരിയും സൂക്ഷ്മമില്‍ പലകുറിയും കണ്ട്‌ മോഹിച്ച്‌ - സംഗതി കൊണ്ടു ദാഹിച്ചു. എന്‍ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ, എന്നൊരു വിചാരവും സന്തോഷമുണ്ടണിക്കില്ലേ ഇമ്മധുരത്തേന്‍കുടിപ്പാന്‍, ഒത്തവന്‍ ഞാനല്ലേ, ഏറിയനാളായി പൂതി വെച്ചിടുന്ന മുല്ലേ. സമ്മതിച്ചെങ്കില്‍ തരട്ടെ സാദ്ധ്യയമെങ്കില്‍ വരട്ടെ തമ്മിലിഷ്ടമായി മുത്തേ തങ്കമേനിയിലുള്ള തത്തേ ചേരുമെന്നാളില്‍, മനകൊതി തീരുമന്നാളില്‍ എന്തുവേണം എന്‍കനിക്ക, തൊക്കെയും തന്നോളാ, എന്തിനും മുട്ടുവരുത്താതൊപ്പരം നിന്നോളാ... അന്തി നേരത്തൊന്നുറങ്ങാന്‍ ഇത്തലം വന്നാളാ, ആവതുള്ള നാളതില്‍ ഞാനിക്കനി തിന്നാളാ. സന്തതപ്പൊന്നും മുഖത്തെ, എന്തെനും സലാമുരത്തെ, എന്നുടെ പുന്നാര മുത്തെ, എന്തെനിന്‍ ചേതി മുതിര്‍ത്തെ 86 മട്ുമില്‍ നാളെ, മറുപടി കിട്ടണം മോളേ..” (മുത്തുനവ...) കത്തുപാട്ടുകളുടെ ആഖ്യാനരീതിയും ഭാഷയും വെളിവാകാന്‍ വൈദ്യ രുടെ (പസിദ്ധമായ മറ്റൊരു കത്തുപാട്ടുകൂടി പരിശോധിക്കാം. മാപ്പിളപ്പാട്ടിലെ കെസ്തുപാട്ടുരചയിതാക്കള്‍ക്ക്‌ (്പിയങ്കരമായ “കൊമ്പ്‌ എന്ന ഇശലിലാണ്‌ ഇതി ന്റെ രചന. “വിശേഷച്ചെമ്പകപ്പുങ്കാവതില്‍ നിന്ന്‌ വളരുന്ന വിനോദപ്പൊന്‍കുയില്‍ ബീവിക്കറിവാനിന്നേ- എല്ലാ വിവരങ്ങള്‍ക്കിതാ കത്തൊന്നെഴുതീടുന്നേ മനസ്സൊത്ത്‌ മരുങ്ങുവാന്‍ മുടക്കം പൊന്‍തടിക്കെന്താം മടിക്കാതെ പറഞ്ഞു തന്നിടേണം ചെന്താ-മലരിന്‍ മധുവെ, നീ മറച്ചുവച്ചിടല്ലാ ചിന്താ... അനിഷടമായിടും ചീത്തത്തരം കാട്ടി നടക്കല്ലേ, അരിമപ്പുക്കനിയെ മല്ലികപ്പുമുല്-സുഖമാ- റണത്തൊന്ന്‌ മരുങ്ങുവാന്‍ കൊതിച്ചോനല്ലേ, സ്വരം മുളിപ്പറക്കും വണ്ടിറകൊത്തു മുടി ഓമ്പി- @ച്ചുറച്ചുകെട്ടിയും വാര്‍ന്ന്‌ മിനുക്കിത്തേമ്പി - മിന്നും സുറുമക്കണ്ണുകള്‍ രണ്ടും ചരിച്ചും ചിമ്പി ചരിഞ്ഞും ചാഞ്ഞുലഞ്ഞന്നച്ചവിട്ടാലെ അടിവെച്ച്‌ ചവിട്ടിയും തകൃതത്താളമില്‍ കുതിച്ച്‌ - നടക്കും സമയം സുൂന്ദരപ്പൂചന്തിയും തുടിച്ച്‌ അരകുടുങ്ങിടൈ ദേഹം ഒളര്‍മങ്കട്ടിയോമുത്ത്‌ അരിമക്കോന്തല ഇട്ട്‌ ഞൊറിഞ്ഞുടുത്തെ-അതുമ്മല്‍ അരഞ്ഞാളേലസും കെട്ടി വരും നേരത്ത്‌, സഹവാസം മികും ചെന്താമരപ്പൂുവിന്‍മണം ഏശി സമിയക്കരം രണ്ടും എറിന്ത്‌ വീശി - അതുമ്മല്‍ ച്തുരക്കല്‍ വളയും കങ്കണവും ഏശി... മികന്തെല്ലാം ശുജായത്തും കവിന്തെന്നില്‍ അതിമോഹം മികവാകുന്നതിനുള്ള ഒജീനം വേഗം - തന്ന്‌ വിരുന്നാക്കി രസിപ്പിച്ച്‌ തണിക്ക്‌ ദാഹം.” 87 മാപ്പിളഗാനശാഖയുടെ ചരിര്രത്തില്‍ ഇവയ്ക്ക്‌ സവിശേഷമായ ഇടമു ണ്ട്‌. അക്കാലത്തു നിലനിന്നിരുന്ന മാപ്പിളപ്പാട്ടുകളുടെ പാരമ്പര്യത്തെ വെല്ലുവി ളിക്കുന്നതായിരുന്നു ഇത്തരം രചനകള്‍. ഭക്തിഭാവരപധാനവും ആധ്യാത്മിക ചിന്തയിലധിഷ്ഠിതവുമായിരുന്ന മാലപ്പാട്ടുകള്‍ക്കും, കപ്പപ്പാട്ു, നൂുല്‍മദ്ഹ്‌ തുട ങ്ങിയവയ്ക്കും പിന്നാലെയാണ്‌ ഇവ കടന്നുവരുന്നത്‌. അവയിലെ പ്രമേയവും സംഗീതാത്മകതയും, ലാളിത്യവും യുവമനസ്തുകളെ വശീകരിക്കാന്‍ പര്യാപ്ത മായിരുന്നു. പക്ഷേ, ബദ്റുല്‍ മുനീറോ, ബദര്‍ഖിസ്തയോപോലെ പകര്‍പ്പ്‌ എഴു തി സൂക്ഷിക്കാനും കൈമാറാനും തക്കര്രാധാന്ൃമൊന്നും അവയ്ക്ക്‌ ആരും കല്പിച്ചിരുന്നില്ല.. അവയില്‍ ചിലത്‌ വെളിച്ചംകാണുന്നത്‌ അടുത്തകാലത്തു മാ ്രമാണ്‌. കവിയുടെ മരണശേഷം നൂറ്റാണ്ടു തികയാറായ വേളയില്‍ കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീമാണ്‌ ആദ്യകാല രചനകളുടെ ഗണത്തില്‍പ്പെടുത്തി ഒരു പ്രബന്ധത്തിലുടെ ഇവ പ്രസിദ്ധീകരിക്കുന്നത്‌. അന്ൃഭാഷാപദങ്ങളുടെ ധാരാളിത്തമോ, സങ്കീണമായ ആഖ്യാനമോ ഇവയിലില്ല. കവിയുടെ മാലികകൃതികളിലെ ഭാഷയുമായി തട്ടിച്ചുനോക്കി യാല്‍, ഈ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനയാണോ, എന്ന സന്ദേഹം പോലു മുണ്ടാകാം. ലളിതമായ പദ്രപയോഗങ്ങളും വാമൊഴിയുടെ സന്നിവേശവൃമാണ്‌ ഈ രചനകളുടെ സനന്ദരൃത്തിന്‌ നിദാനം. മാപ്പിളപ്പാട്ടിന്റെ തനതു ഇശലുകളില്‍ രചിച്ച ഈ ഗാനങ്ങളില്‍ അതിന്റെ ്രാസനിയമങ്ങളും കൃതൃമായി പിന്തുടര്‍ന്നിട്ടുണ്ട്‌. അറബിമലയാളസാഹിതൃത്തിലെ ഗാനശാഖയെ അതിന്റെ ആത്മീയപരി സരത്തു നിന്നും ഇറക്കിക്കൊണ്ടുവന്ന്‌ സാധാരണ ജനങ്ങളുടെ വികാരവിചാര ങ്ങള്‍ ആവിഷകരിക്കാന്‍ പോന്ന വ്യവഹാരരൂപമാക്കി പരിവര്‍ത്തിപ്പിച്ചു എന്ന താണ്‌ ഈ രംഗത്ത്‌ വൈദ്യരുടേയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെയും മുഖ്യ സംഭാവന. കാവ്യങ്ങളുടെ പ്രമേയങ്ങളും ആഖ്യാനരീതിയും ആധ്യാത്മികമായ ഉണര്‍വ്വിനും ഉയര്‍ച്ചക്കും പ്രേരണനല്‍കുന്നതാവണമെന്ന ധാരണ ചോദ്യം ചെ യുപ്പെടുകയായിരുന്നു. വൈദ്യര്‍ പിന്നീട ഗയരവസ്വഭാവമുള്ള ഗ്പമേയങ്ങള്‍ സ്വീ കരിച്ച്‌ ദിര്‍ഘകാവ്യങ്ങളുടെ രചനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെങ്കിലും അദ്ദേഹം തുറന്നുവച്ച പാതയിലൂടെ പിന്‍ഗാമികളായ മാപ്പിളക്കവികള്‍ സധൈര്യം മു ന്നോട്ടുപോയി. കത്തുപാട്ടുകളിലെ ്രണയഗീതങ്ങളുടെ സ്ഥാനത്ത്‌ വിരഹ ഗാ നങ്ങള്‍ രൂപപ്പെട്ടു. മലബാര്‍കലാപാനന്തരം ബല്ലാരിയിലെ തടവറയിലേക്കും അന്തമാനിലേക്കും നാടുകടത്തപ്പെട്ടവരെക്കുറിച്ചോര്‍ത്ത്‌ വേദനിക്കുന്നവരുടെ മനസ്സ്‌ അവയില്‍ കാണാനായി. പില്‍ക്കാലത്ത്‌ തൊഴില്‍തേടി, കടല്‍കടന്നു 88 പോയവരെക്കുറിച്ചു ഉറ്റവര്‍ക്കുള്ള സങ്കടങ്ങളും കത്തുപാട്ടുകളുടെ രൂപത്തില്‍ പതൃക്ഷപ്പെടു. ഒട്ടകത്തിന്റെയും മാനിന്റെയും കഥ രചനയുടെ ്രാരംഭദശയിലുള്ള കൃതികളില്‍പ്പെടുന്ന മികച്ച ആഖ്യാന കാവ്യമാണ്‌ ‘ഒട്ടകത്തിന്റെയും മാനിന്റെയും കഥ്‌. അച്ചടി ആരംഭിച്ച ഘട്ടത്തില്‍ തന്നെ തിരൂരങ്ങാടി, പൊന്നാനി, തലശ്ശേരി എന്നീ ്രദേശങ്ങളിലെ അറബിമല യാളം അച്ചുകൂടങ്ങളില്‍ നിന്ന്‌ ഈ കൃതിക്ക്‌ നിരവധി പതിപ്പുകളുണ്ടായി. വൃത്ൃസ്തമായ 18-ഇശലുകളില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീ വിതവുമായി ബന്ധപ്പെട്ട ഒരു പുരാഡൃത്തം ആവിഷ്കരിക്കുകയാണിതില്‍. തന്റെ ഉടമസ്ഥന്റെ പീഡനം സഹിക്കവയ്യാതെ, നബിയുടെ സമീപത്തെ ത്തി സങ്കടമുണര്‍ത്തുന്ന ഒട്ടകത്തിന്റെയും, വേട്ടക്കാരന്റെ കെണിയിലകപ്പെട്ട മാനിന്റെയും കഥയാണിത്‌. രണ്ടു മൃഗങ്ങളും ്രവാചകനോടു സംസാരിക്കുക യും അദ്ദേഹം അവയുടെ ദുഃഖത്തിന്‌ പരിഹാരംകാണുകയും ചെയ്യുന്നു. മറ്റു കൃതികളില്‍ ദൃശൃമാകുന്നരത അന്ൃഭാഷാപദങ്ങള്‍ ഈ രചനയിലില്ല. ലളിത മായ ആഖ്യാനരീതി അനുവാചകരെ എളുപ്ും ആകര്‍ഷിക്കും. ഏറനാടന്‍ വായ്മൊഴിയില്‍ പ്രചാരത്തിലുണ്ടായിരുന്ന നിരവധിപദങ്ങള്‍ ക്കും ്രാചീനപദങ്ങള്‍ക്കും കാവൃഭാഷയില്‍ പ്രവേശനം നല്‍കുന്നതിലൂടെ പദ ങ്ങളെ സംബന്ധിച്ച ശുദ്ധാശുദ്ധസങ്കല്പത്തെതന്നെ നിരാകരിക്കാന്‍, കവി പ ക്ഷത്തു നിന്നുളള ബോധപൂര്‍വ്വമായ ശ്രമം കാണാം. കുട്ടികള്‍ക്കും, സാധാരണ ജനങ്ങള്‍ക്കും എളുപ്പം ആസ്വദിക്കാന്‍ ഇത്തരം ്രയോഗങ്ങള്‍ സഹായകമാവു മെന്ന്‌ വൃക്തം. ഉറുദി(സാരോപദേശം), ഒജീനം(ഭക്ഷണം), ഉദക്കം (സഹായം), പട്ടാങ്ങ്‌ (സതൃം), തച്ചു (അടിച്ചു), മുടുക്ക്‌ (സാമര്‍ത്ഥ്യം) എന്നിവ പരിശോധി ച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ഈ കാവ്യം കേവലമൊരു ചരിര്രസംഭവത്തിന്റെ ആഖ്യാനമല്ല. കവി വര്‍ണിക്കുന്നതു പോലുള്ള വിശദാംശങ്ങള്‍ ഇസ്‌ലാമികചരി്രത്തില്‍ കാണാ നുമില്ല. സലാസീല്‍ ഖിസ്തയിലും എലിപ്പടയിലും കാണുന്നതുപോലെ ഒട്ടകം, മാന്‍ തുടങ്ങിയ തിരൃക്കുകള്‍ മനുഷ്യരോടൊപ്പം ഇവിടെയും കഥാപാരതങ്ങ ളായി പ്രതൃക്ഷപ്പെടുന്നുണ്ട്‌. മനുഷ്യേതരജീവജാലങ്ങളോട്‌ സ്നേഹത്തിലും കരുണയിലും വര്‍ത്തിക്കണമെന്നും അവയോടു ക്രൂരത കാണിക്കുന്നത്‌ ദൈവ ത്തിനും പ്രവാചകനും വിരുദ്ധമാണെന്നുമുളള സന്ദേശം അതിലുണ്ട്‌. അവ പ്രവാചകനോട്‌ സംസാരിക്കുന്നത്‌ അദ്ദേഹത്തിന്റെ അമാനുഷികസിദ്ധിക്കുദാ ഹരണമായാണ്‌ കവി സൂചിപ്പിക്കുന്നത്‌. 89 തന്റെ കുഞ്ഞുങ്ങളോട്‌ മാന്‍പേടയ്ക്കുള്ള അളവറ്റവാത്സല്യവും അവയു ടെ സംരക്ഷണത്തെക്കുറിച്ചുള്ള ഉത്കണ്ഠയും, അതിന്റെ വാക്കുകളിലും (aly ത്തികളിലും വ്യഞ്ജിക്കുന്നുണ്ട. മനുഷൃരുടെ ക്രൂരതകളെ പരാമര്‍ശിക്കു മ്പോള്‍ നാം ഉപയോഗിക്കാറുള്ള മൃഗീയത എന്ന ര്രയോഗത്തിന്റെ അര്‍ത്ഥരാ ഹിതൃവും ഈ ആഖ്യാനത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. തന്റെ ഉടമ സ്ഥതയിലുള്ള ഒട്ടകത്തെ കഠിനമായി പീഡിപ്പിക്കുന്ന ഉടമയുടേയും, കുഞ്ഞു ങ്ങളെ പാലൂട്ടുന്ന മാന്‍പേടയെ കെണി വച്ചുപിടിച്ച്‌ ഭക്ഷണമാക്കുന്ന വേട്ടക്കാ രന്റെയും ്പവൃത്തിയില്‍ നമ്മിലെ മാനുഷികബോധം തെറ്റുകാണുന്നില്ല. മറു ഭാഗത്ത്‌ ഒട്ടകത്തിന്റെ യജമാനഭക്തിയും, മാനിന്‌ കുഞ്ഞുങ്ങളോടുള്ള വാത്സ ല്യവും കാണാതെപോവുകയും ചെയ്യുന്നു. ്രവാചകന്റെ മധ്യസ്ഥതയില്‍ കുഞ്ഞുങ്ങളെ പാലൂട്ടുന്നതിനായി പോകുന്ന മാന്‍പേടയ്ക്ക്‌ രക്ഷപ്പെടാനുള്ള അസുലഭാവസരമാണ്‌ ലഭിക്കുന്നത്‌. പക്ഷേ, നബിക്കു നല്‍കിയ വാക്ക്‌ ലംഘി ക്കാന്‍ അതൊരുക്കമല്ല. നബിയെ ജാമൃക്കാരനാക്കിയാണ്‌, തങ്ങളുടെ സമീപ ത്തേക്ക്‌ അമ്മ വന്നിരിക്കുന്നതെന്നറിയുമ്പോള്‍ മാന്‍കുഞ്ഞുങ്ങള്‍ ക്ഷോഭിക്കു കയും, മുലപ്പാല്‍ നിരസിക്കുകയും ചെയ്യുന്നുണ്ട്‌. തുടര്‍ന്ന്‌ അത്‌ ്രവാചക സ ന്നിധിയിലെത്തി തനിക്കു പറ്റിയ അപരാധം പൊറുക്കണമെന്നപേക്ഷിക്കുന്നു. ഇ്രപകാരം ഇതരജീവജാലങ്ങളെപ്പോലും നന്മയുടെ ്രതീകങ്ങളായി കവി ചി ശ്രീകരിക്കുന്നു. ഭൂതദയ, കാരുണ്യം, സ്നേഹം, ബഹുമാനം, പരസ്പര വിശ്വാ സം, വാഗ്ദാനപാലനം മുതലായ നന്മകള്‍ പുലര്‍ത്തി മനുഷ്യരും ജീവജാലങ്ങ ളും സമസൃഷ്ടിഭാവത്തോടെ വര്‍ത്തിക്കേണ്ടതിന്റെ അനിവാരൃത വിളംബരം ചെയ്യുന്ന ഒരു ഗുണപാഠകഥയുടെ സവിശേഷതകള്‍ ഈ കാവ്ൃത്തിനുണ്ട്‌. ബാലസാഹിതൃശാഖയുടെ തുടക്കം അറബിമലയാളത്തില്‍ ബാലസാഹിതൃശാഖയ്ക്ക്‌ തുടക്കം കുറിക്കുന്നത്‌ മോയിന്‍കുട്ടി വൈദ്യരാണ്‌. അദ്ദേഹത്തിന്റെ “ഒട്ടകത്തിന്റെയും മാനിന്റെയും കഥ, സലാസില്‍', “എലിപ്പട്‌, “വണ്ടും പൂവും” എന്നീ കൃതികള്‍ ഈ ഗണ ത്തില്‍ വരുന്നവയാണ്‌. പ്രമേയം, ആവിഷ്കരണരിീതി, ഭാഷാലാളിതൃം എന്നീ തലങ്ങളില്‍ ഏറെ മികവു പുലര്‍ത്തുന്നവയാണ്‌ ഈ രചനകള്‍. ഭാഷാപരമായ ്രതൃയേകതയുടെ വെളിച്ചത്തില്‍ “വണ്ടും പൂവും” എന്ന ലഘുകാവ്യൃമാണ്‌ ഇവ യില്‍ ആദ്ൃത്തേതെന്ന്‌ അനുമാനിക്കാം. വൈദ്യരുടെ ബാലസാഹിതൃകൃതികള്‍ പുറത്തുവരുമ്പോള്‍ ഭാഷാസാഹി തൃത്തിലും അതൊരു പ്രസ്ഥാനമായി രൂപം കൊണ്ടിരുന്നില്ല. കുഞ്ചന്‍ നമ്പ്യാരുടെ “പഞ്ചതന്ത്രം കിളിപ്പാട്ടിനെ> ഈ വിഭാഗത്തിലെ ആദ്ൃയരചനയായി 90 കരുതാം. 1824-ല്‍ ബഞ്ചമിന്‍ ബെയ്ലി (്പസിദ്ധീകരിച്ച “ചെറുപൈതങ്ങള്‍ക്ക്‌ ഉപകാരാർത്ഥം ഇംഗ്ലീഷില്‍നിന്നും പരിഭാഷപ്പെടുത്തിയ കഥകശള്‍', “ബാല നിക്ഷേ പം (1860), ബാലഭൂഷണം (വൈക്കം പാച്ചുമുത്തത്‌-1866) എന്നിങ്ങനെ മുന്നോ നാലോ കൃതികള്‍ മാത്രമേ, വൈദൃരുടെ രചനകള്‍ക്കു മുമ്പ്‌ ഭാഷയില്‍ ്രസിദ്ധീകരിച്ചിട്ടുള്ളു. ഒപ്പനപ്പാട്ടുകൾ വിവാഹാഘോഷത്തോടനുബന്ധിച്ച്‌ മലബാറിലെ മുസ്‌ലിംകള്‍ക്കിടയി ല്‍ രൂപംകൊണ്ട ദൃശ്യ-്രാവ്യകലാരൂപമാണ്‌ ഒപ്പന. അവതരണശൈലിയിലും രൂപഭാവങ്ങളിലും ഇപ്പോള്‍ ഗപചാരത്തിലുള്ള ഒപ്പനയില്‍ നിന്നും ഏറെ വൃത സ്തമായിരുന്നുവെങ്കിലും “കല്്യാണപ്പാട്ടുകള്‍ എന്നറിയപ്പെട്ടിരുന്ന ഒപ്പനപ്പാട്ു കളുടെ അവതരണത്തിന്‌ 19-ാം ശതകത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട്‌. തമിഴ്നാട്ടില്‍ നിന്നും ക്ഷണിച്ചു വരുത്തുന്ന ഗായകസംഘങ്ങളുടെ കലാ്രകട നത്തിന്റെ തുടര്‍ച്ചയായാണ്‌ ഇതിനു തുടക്കംകുറിക്കുന്നത്‌. ആ സ്ഥാനത്ത്‌ പാ ട്ടുകള്‍ രചിക്കുകയും സ്വന്തമായി ഒരു ഗായകസംഘമുണ്ടാക്കി അവതരിപ്പിക്കു കയും ചെയ്തുകൊണ്ട്‌ ഇതിന്റെ പരിഷ്കരണത്തിന്‌ വൈദ്യര്‍ നേതൃത്വം നല്‍ കി. ഈ ആവശ്യാര്‍ത്ഥം രചിച്ച കാവ്യങ്ങളാണ്‌ മുൂലപ്പുരാണം, കിളത്തിമാല, ബെത്തിലപ്പാട്ട എന്നിവ. മുലപ്പുരാണം മൃഹമ്മദ്നബിയുടെ പുത്രി ഫാത്തിമയുടെയും അലിയുടെയും വിവാഹ വും ദാമ്പത്യജീവിതത്തിനിടെ അവര്‍ക്കിടയില്‍ രൂപപ്പെട്ട അഭി്രായഭിന്നതകള്‍ ്രവാചകസന്നിധിയില്‍വച്ചു രമൃമായി പരിഹരിക്കുന്നതുമാണ്‌ മൂലപ്പുരാണ ത്തിലെ ഗ്രമേയം. വൃത്യസ്ത സാമൂഹികപശ്ചാത്തലവും വീക്ഷണങ്ങളുമുള്ള രണ്ടുപേര്‍ കുടുംബമായി മാറുമ്പോള്‍, എത്ര ഉന്നതരായാലും ചില ്രശ്നങ്ങളു ണ്ടാവാം. സമചിത്തതയോടെ അവയെ അഭിമുഖീകരിക്കാനും സായഹൃദാന്തരീ ക്ഷം വീണ്ടെടുക്കാനും ദമ്പതിമാര്‍ക്കു കഴിയണം. രക്ഷിതാക്കളുടെ ്രിയാത്മ കമായ ഇടപെടലും മാര്‍ഗനിര്‍ദ്ദേശവും അനിവാര്യമാകുന്ന വേളകളുമുണ്ടാ വാം. ഇസ്ലാമികചരിത്രത്തിലെ മാതൃകാദമ്പതികളായി വാഴത്തുന്ന അലിയെ യൃം ഫാത്തിമയെയും മുന്‍നിര്‍ത്തി ഇ്രപകാരം വധുവരന്മാര്‍ വൈവാഹികജീ വിതത്തില്‍ പുലര്‍ത്തേണ്ട സമീപനങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്‌ കവി. കല 91 യുടെ സാമൂഹികധര്‍മ്മം തിരിച്ചറിഞ്ഞ്‌ നിറവേറ്റുകയാണ്‌ ഈ കൃതിയിലുള്ള രചനയിലൂടെ അദ്ദേഹം ചെയ്യുന്നത്‌. ഒപ്പനപ്പാട്ടുകാര്‍ക്ക്‌ ഏറെ താല്‍പര്യമുണ്ടായിരുന്ന ഈ കാവ്യങ്ങളിലെ ഭാഗങ്ങള്‍, ഭാഗികമായെങ്കിലും ഹൃദിസ്ഥമല്ലാത്ത സ്ത്രീകള്‍ മുസ്‌ലിംകുടുംബ ങ്ങളില്‍ വിരളമായിരുന്നു. ബദറുല്‍ മുനീര്‍, ബദര്‍ഖിസ്ദുപ്പാട്ട തുടങ്ങിയ ്രധാന കൃതികളുടെ രചനയ്ക്കു ശേഷമാണ്‌ മൂലപ്പുരാണത്തിന്റെ രചന. കിളത്തിമാല വൈദൃരുടെ ആദ്ൃകാലസാഹിതൃസംഭാവനകളിലൊന്നായാണ്‌ കിളത്തി മാല പരിഗണിക്കപ്പെടുന്നത്‌. ്രവാചകന്റെ ജാമാതാവ്‌ അലിയുടെയും പഷൂ്തന്മാ രായ ഹസന്‍, ഹുസൈന്‍ എന്നിവരുടെയും മഹത്ത്വം വര്‍ണിക്കുന്ന നിരവധി ആഖ്യാനങ്ങള്‍ പേര്‍ഷ്യന്‍ -ഷിയാപാരമ്പര്യങ്ങളില്‍ കാണാം. ഇത്തരത്തിലുള്ള ഒരു പുരാവൃത്തമാണ്‌ കിളത്തിമാലയുടെ പ്രമേയം. ഒരിക്കല്‍ നബിയുടെയും അനുചരന്മാരുടെയും സന്നിധിയില്‍ ഒരു വൃദ്ധ തലയില്‍ ചൃമടുമായെത്തി ദാഹജലം ചോദിക്കുന്നു. ഇമാംഅലി നല്‍കിയ വെ ള്ളം കുടിച്ച്‌ ദാഹശമനം വരുത്തി മടങ്ങുമ്പോള്‍, താഴെയിറക്കിവച്ച ചുമടുയര്‍ ത്താന്‍ സഹായംതേടുന്നു. സഹായഹസ്തവുമായെത്തിയ അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയ ്രമുഖര്‍ അതില്‍ പരാജയപ്പെടുകയാണ്‌. ഒടുവില്‍ നബി യുടെ നിര്‍ദ്ദേശ്രപകാരം, അലിയുടെ പൃരതനും, (പവാചകന്റെ പന്രതനുമായ ഹുസൈന്‍, നിഷ്രരയാസം അതുയര്‍ത്തി എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ആ സ്ത്രീ പോയശേഷം ഈ സംഭവത്തിന്റെ പൊരുളെന്താണെന്ന്‌ അനുചര ന്മാര്‍ അന്വേഷിച്ചപ്പോള്‍, വൃദ്ധയുടെ വേഷത്തില്‍ വന്നത്‌ ജിബ്രീല്‍ എന്ന മാലാഖയാണെന്നും ഹുസൈന്റെ മഹത്ത്വം വെളിപ്പെടുത്താനായിരുന്നു ആ പരീക്ഷണമെന്നും നബി മറുപടി നല്‍കുന്നുണ്ട്‌. ഈ കാവ്യത്തിന്റെ അവസാനത്തെ ഇശലിലുള്ള രപാര്‍ത്ഥനാവാക്യത്തോ ടൊപ്പം കവി തന്റെ തൂലികാനാമവും സൂചിപ്പിക്കുന്നുണ്ട്‌. വൈദ്യര്‍ മിക്ക കൃതി കളിലും പരാമര്‍ശിക്കുന്ന “പയൂല്‍ ത്വബീബ്‌” എന്ന തൂലികാനാമം ആദൃമായി പ്രയോഗിക്കുന്നത്‌ ഈ കാവ്യൃത്തിലാണ്‌. മനോഹരമായ അര്‍ത്ഥാലങ്കാരങ്ങളും ശബ്ദാലങ്കാരങ്ങളും ഈ കൃതിയെ മികവുറ്റതാക്കുന്നു. അന്ത്യാക്ഷര്രപാസം മിക്കപാദങ്ങളിലും (്പയോഗിച്ചിട്ടുണ്ട്‌. 92 ബെത്തിലപ്പാട്ട നാല്‌ ഇശല്‍ മാര്തമുള്ള ബെത്തിലപ്പാട്ട എന്ന കാവ്യവും ഒപ്പനപ്പാട്ടുക ളുടെ ഗണത്തില്‍വരുന്ന കൃതിയാണ്‌. ഒപ്പനമുറുക്കം, ഒപ്പനച്ചായല്‍ എന്നീ ഇശ ലുകളിലാണ്‌ ഇതിന്റെ രചന. കാവൃയരചനാലക്ഷ്യം ആദ്യഇശലില്‍ ഇ്പകാരം വ്ൃക്തമാക്കുന്നു: “ചേദീ മലങ്കര കെട്‌ ആനദില്‍ മുക്കിയമാനേ, ചീലം മിക്കവര്‍ ബായ്‌ ഒദിക്കിയാര്‍ ബെത്തിലാനേ, പുതി തെളിന്ദദാല്‍ ചമച്ചിട്ടും കദ ഇദാനേ, പറയും പരിശദൊക്ക്‌ കേട്ട്‌ നീര്‍ തിരിക്കുവീനേ'. മലബാറിലെ മാന്യന്മാരുടെ ശീലങ്ങളില്‍ മുഖ്യം കെടു (വെറ്റില) മുറുക്ക ലാകുന്നു. മുന്തിയ ആളുകള്‍ മുറുക്കുന്ന വെറ്റിലയുടെ കഥപറയുവാന്‍ ആഗ്ര ഹം തോന്നുകയാല്‍ അതല്‍പ്പം വിവരിക്കുകയാണ്‌. നിങ്ങള്‍ കേട്ടുമനസ്സിലാ ക്കുക. തുടര്‍ന്ന്‌ വെറ്റിലയുടെ പുരാവൃത്തം, വെറ്റിലമുറുക്കിന്റെ ഗുണങ്ങള്‍, മുറുക്കലിന്റെ നിബന്ധനകള്‍ എന്നിവയും വിവരിക്കുന്നുണ്ട്‌. ഇത്തരം ലഘുകാവ്യങ്ങള്‍ കൂടാതെ കല്ല്യാണപ്പാട്ടുസംഘങ്ങള്‍ പാടിപ്പ തിഞ്ഞ നിരവധി പാട്ടുകളും ഈ മേഖലയില്‍ വൈദ്യരുടെ സംഭാവനയായുണ്ട്‌. ഇവയില്‍ പലതും സംസ്കാരപഠനരംഗത്ത്‌ ്രത്യേക പരിഗണനയര്‍ഹിക്കുന്നവ യാണ്‌. ഒന്നരനൂറ്റാണ്ടിനപ്പുറമുള്ള മലബാറിലെ മാപ്പിളസ്രതീകളുടെ വൈവി ധ്ൃയമാര്‍ന്ന ആഭരണങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു ഒപ്പനപ്പാട്ടിലെ വരികള്‍ നോക്കു ക. പുതുതലമുറയ്ക്ക്‌ അപരിചതങ്ങളായ നിരവധി ആഭരണങ്ങളുടെ പേരു വി വരം ഇതിലുണ്ട്‌. യമന്‍കെട്്‌' എന്ന ഇശലിലാണ്‌ രചന. “താലികള്‍മാല അണിന്തെവിതാനങ്ങള്‍ തിരിച്ചു പറഞ്ഞാലൊടുങ്ങാ ചമയങ്ങള്‍ യേലില്‍ മണിമാല പൂമാല മീന്‍കോവ യെരഞ്ഞിപ്പുമീന്‍ തുളി വൈരക്കുറിമാല ചേലില്‍ ചതിരക്കുറിവെച്ച പൊന്‍മാല ചന്തത്തില്‍ ആരംബത്തേവി അണിന്താളെ കുവലസ്ത്രീ കാതില ഞാലി അലിക്കത്ത്‌ കൂസാതെ കൊമ്പന്‍ അലന്തോടി ഇട്ടാളെ വട്ടമുഖത്ത്‌ നല്‍കന്നികള്‍ കുപ്പായം 93 വീരിത പൊന്‍നാടഖസ്സ്‌ പണി ചെയ്തെ ഇട്ടത്തില്‍ മൃത്താല്‍ കുടക്കും കുറിവൈരം ഇശലൊത്ത പച്ചചുകപ്പ്‌ മുതവ്വസ്‌ വേണ്ടിയെ ഹര്‍ പതിച്ച പതക്കവും വീരിത ബിസ്തി അശക ചുറമാല ഉണ്ടിപ്പടിമാല പച്ചക്കറി മാല ആരമ്പത്തേവിന്റെ മാറില്‍ അണിന്താളെ-” പ്ടപ്പാട്ടുകളുടെ ആദ്യമാത്ൃകകള്‍ അറബിമലയാളകാവൃശാഖയില്‍ പടപ്പാട്ടുകളെ ജനകീയമാക്കി മാറ്റിയ കവിയാണ്‌ വൈദ്യര്‍. അദ്ദേഹത്തിന്റെ ബദര്‍, ഉഹദ്‌, മലപ്പുറം പടപ്പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെ ഭാവുകത്വപരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. യുദ്ധ വ്ൃയത്താന്തകഥനത്തില്‍ കവിയ്ക്കുള്ള പാടവം, കുട്ടിക്കാലത്തുതന്നെ വെളിപ്പെ ടുത്തുന്ന ചില രചനകളും ആദ്യകാലകൃതികളിലുണ്ട്‌. എലിപ്പട, സലാസീല്‍ മൃതലായവയാണവ. ബാലസാഹിതൃവിഭാഗത്തിലാണ്‌ ഇവയുടെ സ്ഥാനമെങ്കി ലും കേവലം ആ കള്ളിയില്‍ മാര്തം അവയെ ഒതുക്കി നിര്‍ത്താനാവില്ല. സലാസീല്‍ 57 ഇശലുകളാണ്‌ സലാസീല്‍ കാവ്യത്തിനുള്ളത്‌. എലിപ്പടയുടെ രചന യ്ക്കുമുമ്പാണ്‌ ഇതിന്റെ രചനയെന്ന്‌ കരുതാമെങ്കിലും കാലം കൃതിയിലൊരിട ത്തും രേഖപ്പെടുത്തിക്കാണുന്നില്ല. അരയാലിപ്പുറത്ത്‌ കുഞ്ഞമ്മദ്‌ എന്നയാള്‍ ഹി. 1290-ല്‍ (കി.വ.1873) തലശ്ശേരിയില്‍നിന്നാണ്‌ ഇതു (്പസിദ്ധീകരിക്കുന്നത്‌. കവിയുടെ 21്-ാം വയസ്സിലാണത്‌. കൃതിയുടെ രണ്ടാം ഇശലില്‍, “കീപ്‌ അതായെ സ്വബി കൂപ്പിടുന്നെ കവി കേപീരേ, ജനവര്‍ ആശയാല്‍'” - എന്ന അഭ്യര്‍ത്ഥനയുണ്ട്‌. വിനീതനായ കുട്ടി പറയുന്ന കവിത ജനങ്ങള്‍ ആശയോടെ കേള്‍ക്ക ണം എന്നുസാരം. കുട്ടി എന്ന അര്‍ത്ഥത്തില്‍ “സ്വബി” എന്ന അറബിപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. താന്‍ ഒരു ബാലനാണെന്ന വസ്തുത അനുവാചകരെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം, മോയിന്‍കുട്ടി എന്ന കര്‍ത്തൃയനാമത്തിലുള്ള “കുട്ടി എന്ന സംജ്ഞയും വൃഞ്ജിപ്പിക്കുന്നു. ്രമുഖപണ്ഡിതനും തന്റെ ഗുരു വുമായ മുസ്ല്യാരകത്ത്‌ അഹമ്മദുകുട്ടിമമലവി, ജനങ്ങള്‍ക്ക്‌ സാരോപദേശം നല്‍കുന്നതിനിടയില്‍ പറഞ്ഞ കഥയാണിതെന്നും വ്ൃക്തമാക്കുന്നുണ്ട്‌. 94 മജനൂസ്‌ എന്ന വിറകുവെട്ടുകാരന്റെ മകനാണ്‌ കഥയിലെ നായകനായ സലാസീല്‍. മകന ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനായി മാതാപിതാ ക്കള്‍ അവരുടെ സമ്പാദൃത്തിലെ നുറ്വെള്ളിനാണയങ്ങള്‍ നല്‍കി എന്തെങ്കി ലും വഴ്യാപാരത്തിലേര്‍പ്പെടാന്‍ അവനോടാവശ്യപ്പെടുകയാണ്‌. അകാരം കച്ച വടത്തിനായി പുറപ്പെടുന്ന സലാസീല്‍, വഴിയില്‍കണ്ട ഒരാളില്‍നിന്നും മൃത പ്രായമായ ഒരു പൂച്ചയെ വാങ്ങിയാണ്‌ തിരികെയെത്തുന്നത്‌! മകന്റെ അവിവേ കത്തില്‍ നിരാശയും, കോപവും തോന്നിയെങ്കിലും, വീണ്ടും പണം നല്‍കി മാതാവ്‌ അവനെ പറഞ്ഞുവിടുന്നു. ആ യാര്രയില്‍ ഒരു നായയെയും പിന്നീട്‌ തത്തയേയും അവൻ ന്ച്വന്തമാക്കുന്നു. പിതാവിന്റെ പരുഷമായ ്പതികരണങ്ങ ളൊന്നും മകന്റെ ചിന്തയ്ക്ക്‌ തെളിച്ചം നല്‍കുന്നില്ല. ്രതൃക്ഷത്തില്‍ തന്നെ സലാസീലിന്റെ ബുദ്ധിക്ക്‌ എന്തോ തകരാറുണ്ടെന്ന തോന്നല്‍ ബലപ്പെടുത്തുന്ന വിധം ഒരു പാമ്പിനെയും കൊണ്ടാണ്‌, കച്ചവടത്തിനു പുറപ്പെട്ട അവന്‍ നാലാം തവണ തിരിച്ചെത്തുന്നത്‌. നാനൂറ്വെള്ളിനാണയം നഷ്ടമായെങ്കിലും വിചിശ്രമായ ഒരു സഭാഗ്യം ഇത്തവണ സലാസീലിനെ കാത്തുകിടപ്പുണ്ടായിരുന്നു. അവന്‍ വാങ്ങിയ പാമ്പി ജിന്നുകളുടെ ഗണത്തില്‍പ്പെട്ട ഒരു രാജകുമാരനായിരുന്നു! അയാള്‍ വേഷ്രപച്ചു ന്നനായി നടക്കുന്ന സന്ദര്‍ഭത്തില്‍ ഉഗ്രവിഷമുള്ള സര്‍പ്പമാണെന്നുകരുതി ആളു കള്‍ ആരകമിക്കാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ സലാസീലിന്റെ ശ്രദ്ധയില്‍പ്പെ ടൂന്നതും അതിനെ സ്വന്തമാക്കുന്നതും. വാസ്തവം തിരിച്ചറിഞ്ഞതോടെ സലാ സീല്‍രാജകുമാരനോടൊപ്പം ജിന്നുരാജാവിന്റെ സമീപത്തെത്തിച്ചേരുന്നു. മക നെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ തന്റെ കൈയിലുണ്ടായിരുന്ന മാന്ത്രികമോ തിരം രാജാവ്‌ അവനു സമ്മാനിക്കുന്നു. അതിന്റെ ശക്തികൊണ്ട്‌ വര്‍ദ്ധിച്ച സമ്പ ത്തിനുടമയാകുന്ന സലാസില്‍, ഒരു രാജകുമാരിയെ വിവാഹം ചെയ്തു സന്തു ഷ്ടനായി ജീവിതം നയിക്കുന്നു. ഒരിക്കല്‍ രാജകുമാരിയുടെ കൈയില്‍നിന്നും ആ മോതിരം നഷടപ്പെടു. തുടര്‍ന്ന്‌ സലാസീലിന്റെ നായയും പൂച്ചയും തത്തയും ചേര്‍ന്ന്‌ അതിസാഹസി കമായി അതു വീണ്ടെടുത്തുനല്‍കുന്നു. മോതിരം തിരികെലഭിച്ചെങ്കിലും സലാ സീല്‍ അടങ്ങിയിരിക്കുന്നില്ല. രാജകുമാരിയുടെ കൈയില്‍നിന്നും ഒരു വൃദ്ധ യുടെ സഹായത്താല്‍ തന്ത്രപൂര്‍വ്വം തന്റെ മോതിരം അപഹരിച്ചത്‌ ഇബ്നുബാ യില്‍ രാജാവാണെന്ന്‌ തിരിച്ചറിയുന്നതോടെ, അയാളുമായി യുദ്ധം പ്രഖ്യാപി ക്കുകയാണ്‌. മനുഷ്യരോടൊപ്പം ജിന്നുകളും അണിനിരന്നുനടത്തുന്ന ഘോര മായ പോരാട്ുടത്തിനൊടുവില്‍ ഇബ്നുബായില്‍ കീഴടങ്ങുന്നു. അയാളുടെ 95 മകളെ സലാസിലിന്റെ പൂര്തന്‍ വിവാഹം ചെയ്യുന്നതോടെ, കഥ ശുഭപര്യവസാ യിയായിത്തീരുന്ന;. എലിപ്പുട വൈദ്യരുടെ ബാലസാഹിതൃകൃതികളില്‍ എലിപ്പടയ്ക്കും ്രത്ൃയേക സ്ഥാനമുണ്ട്‌. അദ്ദേഹത്തിന്റെ ലഘുകാവ്യങ്ങളില്‍ ആദ്യമായി അച്ചടിച്ച കൃതി എന്ന സവിശേഷതയും ഇതിനുണ്ട്‌. ഹി. 1308-ല്‍ (കി.വ.1891) തലശ്ശേരിസ്വദേ ശികളായ ഫക്കീര്‍ അമ്മതിന്റകത്ത്‌ വീരാന്‍കുട്ടി മുസ്ല്യാരും, തോട്ടംമോത്ത്‌ കുഞ്ഞാമുവും ചേര്‍ന്നാണ്‌ അത്‌ പൂറത്തിറക്കുന്നത്‌. സലാസിീല്‍കാവ്യത്തില്‍ മനുഷ്യരും ഇതര ജീവജാലങ്ങളുമാണ്‌ കഥാപാ ശ്രങ്ങളായിവരുന്നതെങ്കില്‍, ഇതില്‍ മനുഷ്യേതര കഥാപാത്രങ്ങള്‍ക്കാണ്‌ പ്രാ മുഖ്യം എന്നു പറയാം. കുട്ടികളുടെ ഭാവനാലോകത്ത്‌, മനുഷ്യരെപ്പോലെത്ത ന്നെ മറ്റു ജീവജാലങ്ങള്‍ക്കും സ്ഥാനമുണ്ടല്ലോ. കൊടിയ ശ്രതുക്കളായ എലിക ളും പൂച്ചകളും തമ്മിലുളള ഏറ്റുമുട്ടലിന്റെ കഥയാണിത്‌. പാറാങ്കി പട്ടണത്തിലെ ഒരു വീട്ടില്‍ അരുമയായി വളര്‍ന്നിരുന്ന കുറിഞ്ഞിപ്പൂച്ച നേരിടുന്ന ്രതിസന്ധി യില്‍ നിന്നാണ്‌ കഥയുടെ തുടക്കം. പൂച്ചയുടെ ശ്രദ്ധയില്‍പ്പെടാതെ ഒരു ദിവ സം രാത്രിയില്‍ എലിരാജാവിന്റെ മക്കള്‍ ആ വീട്ടില്‍ കയറിപ്പറ്റി, വസ്ര്രങ്ങള്‍ വെട്ടിനശിപ്പിച്ചു. അരിയും നെല്ലുമൊക്കെ മോഷ്‌ടിച്ചു. എലികള്‍ നടത്തിയ വിള യാട്ടത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത്‌ കുറിഞ്ഞിയാണ്‌. അതിന്റെ അശ്രദ്ധയാണല്ലോ എല്ലാറ്റിനും നിമിത്തമായത്‌. എലികളെ നശിപ്പിക്കാതെ പൂച്ച യ്ക്ക്‌ ഭക്ഷണം കൊടുക്കേണ്ടെന്ന്‌ വീട്ടുകാര്‍ തീരുമാനിക്കുന്നതോടെയാണ്‌ ഗ്ര ശ്നം സങ്കിര്‍ണമാകുന്നത്‌. കുറിഞ്ഞി നേരെചെന്ന്‌ പൂച്ചരാജാവായ കാടനോടും കരിങ്ങാടനോടും സങ്കടമുണര്‍ത്തുന്ന ഭാഗം കവി വര്‍ണിക്കുന്നത്‌ കാണുക: “ചൊന്നേ മൊശി കേട്‌ അക്കുറിഞ്ഞിയും നടകൊണ്ടെത്തി ചൊല്ലി മഹാരാശന്‍ കാടനും, പിന്‍ കരിങ്ങാടനില്‍ ബന്ന്‌ ബവിച്ച്‌ എനക്ക്‌ ഒരു ദുക്കം മഹാരാശരേ, ബാദിച്ച്‌ എനയ്‌ പോറ്റി ബളര്‍ത്തിയേ സിറിയും മാരന്‍ അന്നം ബിലക്കി ബെച്ച ഒരു മൂന്നു ദിവസമായ്‌ ആയേ പശിപ്പാലും മുശിപ്പാലും നടന്നിങ്ങെത്തി'. (ഇ. 3) വീട്ടുടമയുടെ വാക്കുകള്‍ കേടു ഇറങ്ങിനടന്ന കുറിഞ്ഞിപ്പുച്ച തന്റെ മഹാ രാജാവായ കാടനോടും കരിങ്ങാടനോടും തന്റെ ദുരവസ്ഥ വിശദീകരിച്ചു. എന്നെ പോറ്റിവളര്‍ത്തിയ സ്ത്രീയും ഭര്‍ത്താവും എനിക്കുള്ള ഭക്ഷണം വിലക്കി 96 യിട്ട മൂന്നുദിവസമായി. വിശപ്പുകൊണ്ടും മുഷിപ്പുകൊണ്ടും തളര്‍ന്നാണ്‌ ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്‌. തന്റെ ദുര്‍ഗതിക്ക്‌ കാരണക്കാരായ എലികളെ നശിപ്പിക്കാന്‍ പൂച്ച രാജാ വ്‌ അനുവാദം നല്‍കുന്നതോടെ നാല്പത്‌ എലികളെ കുറിഞ്ഞി ഒറ്റയ്ക്കുവക വരുത്തുന്നു. ഇതോടെ എലികളും ഇളകിവശാകുന്നു. എലികളുടെ രാജാവ്‌ നാനാദിക്കിലേക്കും ദൂതന്‍മാരെ അയച്ച്‌ വന്‍പടയ്ക്ക്‌ കോപ്പുകൂട്ടുന്നു. കാട്ടെ ലി, വീട്ടെലി, തവിട്ടെലി, വെളെളലി, നത്തെലി, ചുണ്ടെലി, കുണ്ടെലി എന്നി ങ്ങനെ പതിനെട്ടുതരം എലികളാണ്‌ കൂട്ടത്തോടെ എത്തിച്ചേരുന്നത്‌. തുടര്‍ന്ന്‌ എലിരാജന്‍ ഒരു ദൂതന്‍ മുഖേന പൂച്ചരാജാവായ കാടനെ വെല്ലുവിളിക്കുന്നു. കാടന്‍ വെല്ലുവിളി സ്വീകരിച്ച, വലിയ സൈനികമുന്നേറ്റം നടത്തുന്നു. ജന്ത്രലോകത്തു നടക്കുന്ന ഈ വലിയ പോരാട്ടത്തില്‍, ഇരൃപക്ഷത്തി ന്റെയും അഭ്യര്‍ത്ഥന സ്വീകരിച്ചു നായ, കുറുക്കന്‍, കുരങ്ങ്‌, കീരി, ഉടുമ്പ്‌, ഓന്ത്‌, വെരുക, മുള്ളന്‍പന്നി തുടങ്ങിയവയും പടയില്‍ പങ്കാളികളാവുന്നുണ്ട്‌. കഠിനമായ പോരാട്ടത്തിന്റെ വിസ്മയകരമായ വിവരണം നോക്കുക: “മണ്ടിബലേയ പൂച്ചയും തടുത്ത്‌ നിണ്ടദ്‌ എത്തിരാ മുറിക്കലും കടിക്കലും പുടിച്ചടിച്ചത്‌ എത്തിരാ ചണ്ടകള്‍ തുടങ്ങി ഓരോ ജാദി തമ്മില്‍ എത്തിരാ ചൂട്ട്‌ ബാലില്‍ കെട്ടിയ കുരങ്ങും ചാട്ടം എത്തിരാ കൊണ്ട്‌ തീപൊരി ബിശൂദ്‌ അശിന്ദിടുന്നത്‌ എത്തിരാ കൂക്കിയും മുറാബിളിത്ത്‌ കരഞ്ഞ്‌ പാഞ്ഞത്‌ എത്തിരാ കുണ്ടിലും കുശിയിലും പാഞ്ഞൊളിച്ചത്‌ എത്തിരാ കുട്ടം വിട്ട്‌ മണ്ടിയേ പടജനങ്ങള്‍ എത്തിരാ' (ഇ. 26) യുദ്ധത്തില്‍ മാര്‍ജ്ജാരവര്‍ഗത്തിന്‌ മേല്‍ക്കൈ ലഭിക്കുകയും, എലികള്‍ പിന്തിരിഞ്ഞോടുകയും ചെയ്യുന്നിടത്താണ്‌ കാവ്യം അവസാനിക്കുന്നത്‌. മാള ത്തിലൊളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച എലിപ്പടയുടെ നായകന്‍ പെരുച്ചാഴി കൊല്ല പ്പെടുന്നുമുണ്ട്‌. കഥ നടക്കുന്നത്‌ ജന്തുലോകത്തിലാണെങ്കിലും യുദ്ധവിവരണ ങ്ങളെല്ലാം മനുഷ്യര്‍ക്കിടയിലെ സംഘര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്‌. സലാസീല്‍ ഖിസ്തയില്‍ മനുഷ്യരും ജിന്നുകളുമെല്ലാം ചേര്‍ന്നു സൃഷടിക്കുന്ന അറബിക്കഥകളിലേതിനു സമാനമായ മാന്തരികപരിസരം ഇവിടെ കാണുന്നില്ല. എങ്കിലും വീറുംവാശിയും നിറഞ്ഞ യുദ്ധരംഗങ്ങളുടെ ആവിഷ്കാരം കുട്ടിക ളെയെന്നപോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്‌. 97 സ്തുതികിീര്‍ത്തനങ്ങള്‍ കറാമത്ത്മാല മാലപ്പാട്ടുകളുടെ വിഭാഗത്തില്‍വരുന്ന രചനയാണ്‌ കറാമത്ത്മാല. കറാ മത്ത്‌ എന്ന പദത്തിന്‌ ‘ദിവ്യാത്തുതസിദ്ധി” എന്നാണര്‍ത്ഥം. കൊണ്ടോട്ടിയിലെ ഇശ്തിയാഖ്ഷാഹ്‌ തങ്ങളുടെ ചരി്രവും അത്ഭുതസിദ്ധികളുമാണ്‌ ഉള്ളടക്കം. മുഹ്യിദ്ദീന്‍മാലയുടെ ശൈലിയില്‍ ഒറ്റ ഇശലിലാണ്‌ രചന. ആകെ 328 ഈരടി കളുണ്ട്‌. കൊണ്ടോട്ടിവൈദ്ൃയര്‍സ്മാരകം പുറത്തിറക്കിയ സമ്പൂര്‍ണകൃതികളില്‍ (2005) ഈ കൃതി ഉള്‍പ്പെടുത്തിക്കാണുന്നില്ല. കൃതികളുടെ തുടക്കം ഇങ്ങനെ യാണ്‌: “അല്ലാ തിരുപേരാല്‍ ആദി തുടങ്കിനാര്‍ ഹംദും സലാതും സലാമാല്‍ പിന്‍ ചൊന്നോവര്‍ ഹല്ലാഖുല്‍ ഹല്‍ഖ്‌ അവന്‍ തന്റെ വലിയ്യാണോര്‍ ഹൈറ; റസൂലാരെ ദീനില്‍ മികച്ചോവര്‍ ബല്ലവന്‍ ഗായസാണോര്‍ സുല്‍ത്താന്‍ മുഹ്യിദ്ദീന്‍ ബയ്യില്‍ ഖലീഫയായി ഖാദിരി ആണോവര്‍ ചൊല്ലാന്‍ മുഈനുദ്ദീന്‍ ശൈഖ്‌! യെങ്കള്‍ ഹാജത്താല്‍ ചിസ്തിയു ബയ്യില്‍ ഫഖീറായി ഇരുന്നോവര്‍ ഫുഖറാക്കള്‍ക്കെല്ലാര്‍ക്കും താജായ ശൈഖുനാ പൊലിവായെ പേര്‍ ഇശ്തിയാഖ്‌ ശാഹ്‌ ആണോവര്‍”'” ശഗൈഖി്മുഹ്യിദ്ദീന്‍ കീര്‍ത്തനം വൈദ്യരുടെ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയ ലഘുകാവ്യമാണ്‌ “ശൈഖ്‌ മുഹ്യിദ്ദീന്‍ കീര്‍ത്തനം”. പാലക്കാട്ട ഒരു വിവാഹച്ചടങ്ങിനെത്തിയ സന്ദര്‍ഭത്തിലായിരുന്നു അതിന്റെ രചന. വിവാഹാഘോഷത്തോടനുബന്ധിച്ച്‌ നടക്കാറുള്ള പാട്ടുസംഘങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കാനായി തമിഴ്നാട്ടില്‍ നിന്നുവന്ന നിരവധി പുലവന്‍മാരും അവിടെ സന്നിഹിതരായിരുന്നു. ആത്മീയ മേഖലയില്‍ പ്രസിദ്ധരായ സൂഫീതത്ത്വജ്ഞാനികളെ വാഴത്തിക്കൊണ്ട്‌ അവര്‍ കീര്‍ത്തനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ശൈഖ്മുഹ്യിദ്ദീനെ സ്തുതിക്കുന്ന ഒരു തത്സമയ രചന വൈദ്യരും അവതരിപ്പിച്ചു. 98 “ഇറസുല്‍ മഹമുദര്‍കള്‍ അരുണക്കി ളയകത്തില്‍ ഇതമായ്‌ വെളിവായെ ഒലികള്‍ക്ക്‌ അരശമുത്ത്‌ അരശുറ്റവരെ നഖൂല്‍ ഹഖീഖത്ത്‌ അക്കടലുകള്‍ അരിമപ്പൊരുള്‍ ചൊരിക്കും പീര്‍മണിയോരെ” എന്നിങ്ങനെയാണ്‌ കാവ്യാരംഭം. ചെറുതെങ്കിലും ഗഹനമായ സൂഫീ ആശയ ങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ കാവ്യം ആദ്യന്തം തമിഴ്മയമാണ്‌. “ആശപൊരുള്‍', “അരിമ്‌” തുടങ്ങിയ കല്യാണപ്പാട്ടുകളും വൈദ്യര്‍ രചി ച്ചിട്ടുണ്ട്‌. “ആശപ്പൊരുള്‍ തമിഴ്നാട്ടില്‍ നല്രപചാരമുള്ള കൃതിയാകുന്നു. “രത്ന മാല” എന്ന തമിഴ്പാട്ടുപുസ്തകത്തില്‍ ആ കാവ്യം കൂട്ടിചേര്‍ത്തു ്രസിദ്ധീക രിച്ചിട്ടുണ്ട്‌.”” വൃത്യസ്ത ഇശലുകളിലായി രചിച്ച ദിര്‍ഘകാവ്യങ്ങള്‍ക്കും, ലഘുകാ വ്യങ്ങള്‍ക്കും മധ്യേ ഒരു ഇശല്‍ മാശ്രമുള്ള ്ഹസ്വമായ രചനകളുമുണ്ട്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളെയോ, സംഭവങ്ങളെയൊ പശ്ചാത്തലമാക്കി രചിച്ച അത്ത രം കവിതകളില്‍ ഭൂരിഭാഗവും ഇന്നു ലഭ്യമല്ല. കുറത്തിപദം, കൊട്ടാരം നര്‍ത്ത കിയോട്‌, തീവണ്ടിച്ചിന്ദ്‌ എന്നിവ ഇത്തരത്തിലുള്ളവയാണ്‌. ഇവയുടെ ചരി്ര പരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്‌. ലഘുകവനങ്ങള്‍ കൊട്ടാരംനര്‍ത്തകിയോട്‌ ശ്രി.വ. 185 ല്‍ (ഹി. 1282) നടന്ന കോഴിക്കോട്ടെ സാമുതിരിമഹാരാജാ വിന്റെ അരിയിട്ടുവാഴ്ചയില്‍ കൊണ്ടോട്ടിതങ്ങളുടെ ്പതിനിധിയായി പങ്കെടു ക്കാന്‍ കവിയ്ക്കും അവസരം ലഭിച്ചിരുന്നു. അക്കാലത്ത്‌ സാമൂതിരിയുടെ ആ സ്ഥാനത്തു നടക്കുന്ന ചടങ്ങുകളില്‍ കൊണ്ടോട്ടി തങ്ങളുടെ വാദ്യസംഘത്തിന്‌ മുന്നണിയില്‍ നിന്നു ചെണ്ടകൊട്ടാന്‍ അനുമതിയുണ്ടായിരുന്നുവത്രെ. സാമൂ തിരിയുടെ സാമന്തന്മാരായ നാടുവാഴികളും ഭൂര്പഭുക്കളുമെല്ലാം സംബന്ധിക്കു ന്ന ഈ ചടങ്ങ്‌ വലിയ ആഘോഷമായാണ്‌ സംഘടിപ്പിച്ചിരുന്നത്‌. കല്യാണി എന്ന നര്‍ത്തകി (്പസ്തുതചടങ്ങില്‍ അവതരിപ്പിച്ച നൃത്തം കവിക്ക്‌ ഹൃദ്യമായി അനുഭവപ്പെട്ടു. തുടര്‍ന്ന്‌ അതിന്റെ ദൃശൃചാരുത കവിതയില്‍ ആവാഹിച്ചുകൊ ണ്ട്‌, വൈദ്യര്‍ തത്സമയം രചിച്ചു അവതരിപ്പിച്ച രചനയാണ്‌ “കൊട്ടാരം നര്‍ത്ത കിയോട്‌. “കളിക്കാരത്തിനെ കൊണ്ടുണ്ടാക്കിയ പദം” എന്നും ഇതറിയപ്പെടു ന്നു. വൈദ്യരുടെ മറ്റു കവിതകളില്‍ നിന്നെല്ലാം വേറിട്ട ഒരസ്ഥിത്വം ഇതിനുണ്ട്‌. കവിയുടെ സമ്പൂര്‍ണകൃതികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ആ രചന നോക്കുക. 99 1 “പഥാ നായകീ നിന്‍മേല്‍ കവിയുന്നു മോഹം പ്രാണസഖി സേവേ! മമമോഹം പ്രാണ സഖീ സേവേ ക്രോധം പെരിയെ രാജാ ്രുരം ശമനാസ്ത്രം ആഹ്ലാദം സരസേവതേ സ്ത്രാദ്ധം ധ്വനികള്‍ പൊങ്ങും കുംകം കുംകം കുംകം താളം ദര്‍ശിത്തും ബുംബും ബുംബും ബുംബും മേളം മതിമന്ത്രം ദൂഠദും ദുാദുദും ചൂളം തന മൊണ്ടും ടുഠടും വേദാതികള്‍ ചങ്കും കുംകും ധീരാപാനം ബുംബും ഗീതാ കവിന്തും ദൂംദും ചിതാമകന്‍ണ്ടും ടുൂംടുംടും സുകൃത സൂചന മമദര്‍ശനവേദി ്രഥാ നായകീ നിന്‍മേല്‍ കവിയുന്നു മമമോഹം പ്രാണ സഖീ സേവേ 2, “ശഷ്ഠി ഹസ്തകന്‍ മേവും മണം രൂപം ചതുശ്‌ കാതന്‍ ശഞ്ചാ ശിലൈബാനെ - ചതുശ്കാതന്‍ ശഞ്ചാശിലൈ ബാനെ - നെശ്റ്റിക്ക്‌ അക്കുറി മസ്താഗതം നാസാ ഗവയേനസ്തം നേത്ര രതങ്രിണയി കാനേക്രയേനസ്തം നേത്രരിണയീ കാനെ അഷ്ഠകൊതിരാഗം അഷ്ടി ലൈല്‌ രോഗം കഷ്ടം വേവാകം കുടുആദികള്‍ സേകം കളര്‍പ്പും പവി വിളര്‍പ്പും ചിറി കടിപ്പല്‍ കരു നിരന്നകും കലമുഖം കൊളമത പൂയം കളുകഫമദം കളിവിളങ്ങും കുംകും കുംകും കുംകും താളം ദര്‍ശിത്തും ബ്ുംബും ബുംബും ബുംബും മേളം പ്രഥാനായകീ നിന്‍മേല്‍ കവിയുന്നു മമമോഹം പ്രാണസഖീ സേവേ” 100 3. “ശശീചന്ദ്രാ ദര്‍വാസ്‌ തന ഉമുലേ സന്തി തൊഴിലും നെഞ്ചും (പിയമുറ്റവൊഴുകും മാര്‍വ്‌ സലിയാ സഹ ഉശിലേ വൊഴുകും മാര്‍വും സലിയാ സഹ ഉശിലേ അന്തര്‍ ദിനയിയെല്ലാം- അന്‍കം വര്‍മ്മയി ചൊല്ലാം വന്തിപ്പതിന്‍ നല്ലാ-ഭംഗി സ്ത്രീയേ കല്യാണിയും പലേകഥകളും കവിമേളി നിയര്‍പ്പവി പിടിപ്പൊടുന്തും നിയമസ്തന കമല പുഷ്പവും മൈഥുന സ്തുതി വിളങ്കും കുൂാക്കും കുാകും കുംകും താളം ്രഥാ നായകീ നിന്‍മേല്‍ കവിയുന്നു മമമോഹം പ്രാണസഖീ സേവേ!” വൈദ്യരുടെ മറ്റു രചനകളുടെയെല്ലാം (്പഥമ ആസ്വാദകര്‍ സമൂഹം മല ബാറിലെ മാപ്പിളസമുഹമായിരുന്നുവെങ്കില്‍, സാമൂതിരിയുടെ രാജസദസ്സിലെ പണ്ഡിതരും, കവികളുമുള്‍ക്കൊള്ളുന്ന ഒരു വലിയസദസ്സിനെയായിരുന്നു ഇവി ടെ സംബോധനചെയ്തിരുന്നത്‌. ഭാഷാകാവ്യങ്ങള്‍ രചിക്കുന്നതിന്റെ പേരില്‍, അരക്കവിയായി മാര്തം പരിഗണിക്കപ്പെട്ട പുനംനമ്പൂതിരിയുടെ കാലത്തെ സം സ്കൃതപണ്ഡിതന്‍മാരുടെ പിന്‍ഗാമികള്‍ അണിനിരന്ന സദസ്സായിരുന്നു അത്‌. ഇക്കാരണത്താല്‍ തന്നെ സംസ്കൃതപദബഹുലമായ ശൈലിയില്‍ അവരെകുടി തൃപ്തിപ്പെടുത്തും വിധമാണ്‌ കവിയുടെ വര്‍ണന. എന്നാല്‍ സംസ്കൃതശബ്ദ ങ്ങള്‍ എഴുതിക്കാണിക്കാനുള്ള അക്കാലത്തെ അറബിമലയാള ലിപിയുടെ പരി മിതിയും, ്രസാധകന്മാരുടെ അജ്ഞതയും ഈ രചനയില്‍ നിരവധി സ്ഖലിത ങ്ങള്‍ വന്നുപോകാന്‍ കാരണമായിട്ടുണ്ട്‌. 1975-ല്‍ കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ കരിമാണ്‌ മലയാളലിപിയില്‍ ഇത്‌ വീണ്ടെടുത്തു ്രസിദ്ധീകരിക്കുന്നത്‌. തീവണ്ടിച്ചിന്ദ വൈദ്യരുടെ ബാല്യകാലരചനകളില്‍പെടുന്ന ലഘുകാവ്യമാണ്‌ തീവ ണ്ടിച്ചിദ്. കേരളത്തില്‍ റെയില്‍ഗതാഗതത്തിനു തുടക്കംകുറിച്ചപ്പോള്‍ അതു ജനങ്ങളില്‍ സൃഷ്ടിച്ച കതുകവും അമ്പരപ്പുമാണ്‌ ്പമേയം. 1861-ല്‍ കോഴി ക്കോടിനടുത്ത ബേപ്പുരില്‍നിന്നും തിരൂര്‍വരെയുള്ള റെയില്‍പ്പാതയിലുടെ തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ കവിയ്ക്ക്‌ ഒമ്പതുവയസ്തസു മാര്രമേ (പായമുള്ളു. 101 രചനാകാലം വ്ൃയക്തമല്ലെങ്കിലും തീവണ്ടി സര്‍വ്വീസ്‌ ആരംഭിച്ച ഘട്ടത്തില്‍ തന്നെയാണ്‌ രചനയെന്ന്‌ കവിതയുടെ ആഖ്യാനത്തില്‍ നിന്നും വ്ൃക്തമാവു ന്നുണ്ട്‌. “മലയാളപദി അദില്‍ അദിശയ തീവണ്ടി ബന്ദാം മലകിടുത്തിടുന്ന അയരങ്ങള്‍ യെന്ദാം അലകടല്‍ ഉരമ്പിടും മസല്‍ ഉരചിന്ദാം ഇലൈവൊരു ദിനമിലും ഇടയാദെ മുന്ദാം” (മലയാളനാട്ടില്‍ ആശ്ചരൃകരമായ തീവണ്ടി വന്നു. മലകിടുങ്ങുന്ന ശ ബ്ദത്തോടെയും, അലകടല്‍ ഇരമ്പുന്നതുപോലെയുമാണ്‌ അതിന്റെ വരവ്‌. ഒരു ദിവസംപോലും മുടങ്ങാതെ അതു പുറപ്പെടുന്നു.) വണ്ടി സ്റ്റേഷനില്‍ നില്‍ക്കുന്നതും ജനങ്ങള്‍ കൂട്ടമായെത്തി അത്ഭുതം കൂറുന്നതുമെല്ലാം കവി വര്‍ണിക്കുന്നുണ്ട്‌. എഞ്ചിന്‍, ഡ്രൈവര്‍, ഗാഡ്‌, ഓഫീസ്‌, ബ്ലോക്ക്‌, ടിക്കറ്റ്‌, പാസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ ശബ്ദങ്ങള്‍ തത്ഭവ-തത്സമരൂപങ്ങളില്‍ വരുന്നു. തഞ്ചന്‍ (അറ്റന്‍ഡര്‍) മറുവണ്ടി (ബോഗി) തുടങ്ങിയ മലയാളത്തിലെ നാട്ടുമൊഴികളും കാണാം. കമ്പി, വാല്‍ക്കമ്പി മുതലായ പ്രാസവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ രണ്ടുപാദം വീതമുള്ള 17 മൊഴികളിലായാണു രചന. ഭാഷാചരി്രത്തില്‍ മറ്റൊരു വിധത്തിലും ഈ കവിതയ്ക്ക്‌ സ്ഥാനമുണ്ട്‌. “തീവണ്ടി” എന്ന പദം ആദ്യമായി സാഹിതൃത്തിലിടം നേടുന്നത്‌ ഈ രചനയി ലൂടെയാണ്‌. “1872-ല്‍ പുറത്തുവന്ന ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ തീവണ്ടി എന്ന വാക്കില്ല. റെയില്‍വേ വാഗണ്‍ ഗുണ്ടര്‍ട്ടിനു പുകവണ്ടിയാണ്‌..”” നിഘണ്ടുവില്‍പോലും ഇടംനേടുന്നതിനു മുമ്പ്‌ വാമൊഴിയായി പ്രചാരം നേടിയ ഒരു ശബ്ദം കവിതയ്ക്കു ശീര്‍ഷകമാക്കാന്‍, അന്നു സാഹിത്യരംഗ ത്തെ നവാഗതനായ വൈദൃര്‍ക്കു സാധിച്ചുവെന്നതിന്റെ തെളിവാണ്‌ തീവണ്ടി ച്ചിന്‍൯. “ആധുനികതയുടെ ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നിനെ പാട്ടിലാ ക്കാന്‍ മുഖ്യൃധാരാസാഹിതൃത്തിനുപോലും കഴിയാതിരുന്ന കാലത്താണ്‌ ഈ പാട്ടെഴുതുന്നത്‌.” കെസ്സ്‌ എന്ന ഇശലില്‍ രചിച്ച തീവണ്ടിച്ചിന്ദിനു പുറമെ ഒരു തീവണ്ടി ബൈത്തും കവിയുടെതായുണ്ട്‌. ഇതിന്റെ ഭാഷ അറബിയാണ്‌. 102 വണ്ടുംപുവും കവിയുടെ ആദ്ൃകാലരചനകളില്‍, വേറിട്ടുനില്‍ക്കുന്ന ഒരു ബാലസാ ഹിതൃകൃതിയുണ്ട്‌. 33 ഈരടികളുള്ള വണ്ടുപൂവും എന്ന രചനയാണത്‌. മാപ്പിള പ്പാട്ടിലെ ്രാസവ്യവസ്ഥകള്‍ പാലിച്ചെഴുതിയ രചനയാണെങ്കിലും തനി മലയാ ളകാവൃത്തിന്റെ രീതിയിലാണ്‌ ആഖ്യാനം. കുഞ്ഞായിന്‍മുസ്്‌ല്യാരുടെ കപ്പപ്പാ ട്ടിന്റെ ഇശലിലാണ്‌ രചന. “മുല്ലപ്പൂ ചോലയില്‍ മൂളുന്ന വണ്ടേ മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ, കൊല്ലന്‍ പണിന്തൊരു ആല നീ കണ്ടോ കേവലം പാടിക്കളിക്കുന്ന വണ്ടേ. എന്നിങ്ങനെയാണ്‌ കാവ്യാരംഭം. ലാളിതൃം നിറഞ്ഞ ആഖ്യാനരീതിയാണ്‌ കവി തയിലുടനീളം ദൃശ്യമാകുന്നത്‌. വാമൊഴിവഴക്കത്തിന്റെ സന്ദര്യം (പസരിപ്പി ക്കുന്ന പദ്രപയോഗങ്ങളും നിരവധിയാണ്‌. മോറ്(മുഖം), ഓശാരം (ഈദാരൃം), മണ്ടുക(ഓടുക), വാണിയം(കച്ചവടം), സുത്തം വരുത്തുക (ശുദ്ധിയാക്കുക), കൊത്തന്‍ബാല്‍(മല്ലി) തുടങ്ങിയ ്രയോഗങ്ങള്‍ ഉദാഹരണം. കവിതയുടെ അ വസാനത്തെ ഈരടികള്‍ അദ്ദേഹം കുട്ടിക്കാലത്തുതന്നെ സ്വീകരിച്ച പയുല്‍ ത്വബീബ്(വൈദ്ൃയപു്രൻ) എന്ന തൂലികാനാമത്തെ അമ്പര്‍ത്ഥമാക്കുന്നുണ്ട്‌. ബാല്യം തിരിച്ചുകിട്ടാന്‍ മത്തന്‍കറി പാകംചെയ്തു കഴിക്കേണ്ട വിധമാണ്‌ കവി അവിടെ വിവരിക്കുന്നത്‌. ദീര്‍ഘകാവ്യങ്ങള്‍ സലീഖത്ത്‌ പടപ്പാട്ു മോയിന്‍കുട്ടി വൈദൃരുടെ നായികാപ്രധാനമായ ഒരു സമരകാവ്യമാണ്‌ സലീഖത്ത്‌. കവിയുടെ കയമാരദശയിലാണ്‌ 95 ഇശലുകളുളള ഈ ദീര്‍ഘകാ വയം രചിക്കുന്നത്‌. അതു പൂര്‍ത്തിയാവുമ്പോള്‍ കവിക്ക്‌ 16 വയസ്സ്‌ മാര്തമേ പ്രാ യമുളളു. കാവ്യത്തിലെ നായികയായ സലീഖത്തിന്റെ നാമമാണ്‌ ഗ്രമ്ഥശീര്‍ ഷകമായി നല്‍കിയിരിക്കുന്നത്‌. അവസാന ഇശലില്‍ കവിയുടെ തൂലികാനാമ വും രചനാകാലവും സൂചിപ്പിച്ചിട്ടുണ്ട്‌.” ജംഹൂത്ത്‌ എന്ന രാജ്യത്തെ രാജ്ഞിയായ സലീഖത്തും (പവാചകന്റെ അനുചരന്മാരും തമ്മില്‍ നടന്ന യുദ്ധമാണ്‌ ്പമേയം. യാഥാര്‍ത്ഥ്ത്തിന്റെ പ്രതീ തിയുളവാക്കുന്ന വിധമാണ്‌ ആഖ്യാനമെങ്കിലും, ഇസ്ലാംചരിര്തത്തിന്റെ ആധി 103 കാരികപാഠങ്ങളായി സ്വീകരിച്ചുവരുന്ന കൃതികളിലൊന്നിലും ഈ പോരാടും പരാമര്‍ശിച്ചു കാണുന്നില്ല. അതിനാല്‍ തുടക്കത്തില്‍തന്നെ ശക്തമായ വിമര്‍ശ നങ്ങളുയര്‍ന്നു. ്രവാചകനെയും സഹചരന്മാരെയും കല്പിതകഥയിലെ കഥാ പാത്രങ്ങളാക്കുന്നതിനോട്‌ പലരും വിയോജിച്ചു. ഇക്കാരണത്താല്‍ കാവ്യം ഇനി (്സിദ്ധീകരിക്കേണ്ടതില്ലെന്ന്‌ കവി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷമാണ്‌ ഇതിന്‌ രണ്ടാംപതിപ്പുണ്ടായത്‌. മുഹമ്മദ്നബി തന്റെ പുതിയ വിശ്വാസസംഹിതയിലേക്ക്‌ ക്ഷണിച്ചുകൊ ണ്ട്‌ അയക്കുന്ന കത്ത്‌ സലീഖത്തിനു ലഭിക്കുന്നതോടെയാണ്‌ കഥയാരംഭിക്കു ന്നത്‌. ഇരുപത്തിയേഴായിരം പടയാളികളെ അണിനിരത്തിക്കൊണ്ട്‌ ്രവാചക നെതിരെയുളള സൈനികമുന്നേറ്റം വഴിയാണ്‌ രാജ്ഞി ആ ക്ഷണത്തോടു (പ തികരിക്കുന്നത്‌. നബിയും അനുയായികളും യുദ്ധത്തില്‍, തന്നെ പരാജയപ്പെ ടൂത്തിയാല്‍ മാ്രമേ, താന്‍ അദ്ദേഹത്തെ അംഗീകരിക്കു എന്ന ന്യായമാണ്‌ സലീഖത്ത്‌ മുന്നോട്ടുവച്ചത്‌! അംഗബലവും സൈനികശക്തിയും കുറവാണെങ്കിലും സലീഖത്തിന്റെ മുന്നേറ്റത്തെ ്രതിരോധിക്കാന്‍ നബി നിര്‍ബന്ധിതനാവുന്നു. മദീനയിലും യമ നിലുമുളള ചില (പമുഖരുടെ സഹായത്തോടുകൂടി ്രവാചകന്റെ സൈന്യം നട ത്തുന്ന മുന്നേറ്റത്തില്‍ രാജ്ഞിയുടെ സൈന്യം പരാജയം നേരിടുന്നു. ആ ഘട്ട ത്തില്‍ സലീഖത്ത്‌ തന്നെ നേരിട്ടിറങ്ങി ശക്തമായ പോരാട്ടം നടത്തുന്നു. ആറുദിവസം ഇമാം അലി, അംറുബ്നു മസ്രദ്‌, അബ്ദുല്‍കരീം തുട ങ്ങിയ പോരാളികള്‍ രാപകല്‍ ഭേദമന്യേ പൊരുതിയിട്ടും സലീഖത്തിനെ പരാ ജയപ്പെടുത്താനായില്ല. ഏഴാംനാള്‍ അവള്‍ സ്വയം ഗ്പവാചകസന്നിധിയിലെത്തി അദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പോരാട്ടത്തിന്റെ അന്ത്യഘട്ടത്തില്‍ അലി യുടെ വെട്ടേറ്റ്‌ രാജ്ഞിയുടെ വാള്‍ പിളര്‍ന്നുപോയെങ്കിലും കാര്യങ്ങള്‍ ശുഭകര മായി പരൃവസാനിക്കുന്നതിനായി തുടര്‍ന്നുളള വെട്ടുകള്‍ ജിബ്രീല്‍ എന്ന മാലാഖ തടുത്തുവെന്നാണ്‌ കവി സൂചിപ്പിക്കുന്നത്‌. സലീഖത്ത്‌ നബിയുടെ സമീപത്തെത്തി ഐകൃദാര്‍ഡ്ദ്യം ്രഖ്യാപിക്കു ന്ന ടട-ാംശീല്‍ ലളിതവും കാവ്ൃഗൃണസമ്പന്നവുമാണ്‌. തൊങ്കല്‍ എന്ന ഇശ ലിലുള്ള അതിന്റെ തുടക്കം നോക്കുക: “അരശാള്‍ സലീഖത്‌ സുരുപി ബീവി അഅ്ലല്‍ ഉലാത്വാഹാ നബി മുന്‍ ബന്ദാര്‍ അരിമിത്തിരു കഞ്ചം മലര്‍ പാദത്തേ അര്‍ശില്‍ നടന്ദേ ഖരസടിക്ക്‌ കീളില്‍ കരിബണ്ട്‌ ഇറകൊത്തേ കുശലും റഅ്സ്യ്‌ 104 കനകക്കിരികിടം എടുത്ത്‌ താത്തീ ഇരികണ്ണ്‌ ഇടാമൊത്തി മണത്ത്‌ ഹുബ്ബാല്‍ എളൂന്ദിട്ട്‌ അദബാലേ നിലനിന്നോളായ്‌ നിന്നിട്ടു അവള്‍ ചൊല്ലി റസൂലുല്ലാവേ, നിറന്ദേ ബഹര്‍ ഇശ്ഖില്‍ മറിയും പുവ്വേ മുത്തും മയിലായേ ഹബീബുല്ലാവേ മുവ്വാര്‍ ഹസാര്‍യെങ്കും പിറന്ദേ കോവേ മന്നില്‍ കൂഫിര്‍ കങ്കുല്‍ പുളയ്ത്തേ ദീവേ മന്നാന്‍ പുകള്‍ ചെയ്ദെ നബി ത്വാഹാവേ, ബന്നം വഹ്യുളെള സ്വഫിയുല്ലാവേ ബദ്റടുത്തമാമീ ശംസൊളി ളൂഹാവേ ബേകം കലിമാനെ എനിക്കരുള്‍വീന്‍ ബിരുത്തി കൊടുത്തപ്പള്‍ പുതുക്കി ഈമാന്‍. (സലീഖത്ത്രാജ്ഞി ഉന്നതനായ നബിയുടെ മുമ്പില്‍ വന്നു. ദിവ്യ സിംഹാസനത്തെ സമീപിച്ച അദ്ദേഹത്തിന്റെ പാദങ്ങളില്‍ തലതാഴുത്തി. കരി വണ്ടിന്റെ ചിറകിനൊത്ത കേശഭാരമുളള ശിരസ്സില്‍നിന്നും സ്വര്‍ണക്കിരീടം എടുത്തുമാറ്റി. പാദങ്ങളില്‍ സ്നേഹത്തോടെ ചുംബിച്ചശേഷം ആദരവോടെ തലയുയര്‍ത്തി. അവള്‍ പറഞ്ഞു: ആത്മീയ്രപണയത്തിന്റെ നിറസമുഗ്രത്തില്‍ മറിയുന്ന ദൈവദൂതരേ, മയില്‍രൂപത്തില്‍ മുത്തായി സൃഷടിക്കപ്പെട്ടവരേ, ദൈവത്തിനു ഗ്പിയപ്പെട്ടവരേ, പതിനെട്ടായിരം ലോകങ്ങളിലും ശോഭ നിറഞ്ഞ വരേ, ദൈവത്താല്‍ (ഗ്പകീര്‍ത്തിക്കപ്പെട്ട പരിശുദ്ധനബിയേ, ദിവ്യവെളിപാട്‌ ലഭി ക്കുന്നവരേ, സൂര്ൃചന്ദ്രൻമാര്‍ക്കു സമാനമായവരേ, എനിക്ക്‌ സതൃസാക്ഷ്യ വചനം ചൊല്ലിത്തരിക. രാജ്ഞിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു നബി അരപ കാരം ചെയ്ത.) ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ അറബിമലയാളസാഹിതൃത്തിലെ ഏറ്റവും മികച്ച ര്രണയകാവ്യമാണ്‌ ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍. കവിയുടെ 20-ാം വയസ്സില്‍ 1872-ലാണ്‌ ഇത്‌ ്രസിദ്ധീകരിക്കുന്നത്‌. കാല്‍പനിക്രപണയം ഗ്രമേയമായി വരുന്ന കാവ്യങ്ങള്‍ അതിനുമുമ്പ്‌ മലയാളത്തിലോ അറബിമലയാളത്തിലോ വെളിച്ചം കണ്ടിരുന്നില്ല. അക്കാരണത്താല്‍ സാഹിതൃകുതുകികള്‍ക്കിടയില്‍ അതു വളരെ വേഗം ്രചാരം നേടി. 105 മനുഷ്യരോടൊപ്പം ജിന്നുകളും പരിജിന്നുകളുമെല്ലാം കഥാപാര്തങ്ങളാ യിവരുന്ന വിസ്മയകരമായ അന്തരീക്ഷമാണ്‌ കാവ്ൃത്തിനുളളത്‌. ഹിന്ദിലെ അ സ്മീര്‍ ദേശത്തെ മഹാരാജാവായ മഹാസീനിന്റെ പുശ്രിയാണ്‌ കാവ്യത്തിലെ നായികയായ ഹുസ്നുല്‍ജമാല്‍. അവളും, മന്ത്രിയായ മസാമീറിന്റെ alias ബദ്റുല്‍മുനീറും ബാല്യകാലസുഹൃത്തുക്കളായിരുന്നു. സന്ദരൃത്തിലോ സ്വഭാവഗുണങ്ങളിലോ ഹുസ്നുല്‍ജമാലിലെ വെല്ലാന്‍ പോന്ന കന്യകമാര്‍ ആദേശത്തുണ്ടായിരുന്നില്ല. പൂത്തുലഞ്ഞ രാജപൊന്മരത്തി ന്റെ ഭംഗിയുള്ള അവള്‍ക്ക്‌, താമരപൂക്കുന്ന മുഖവും, കല്യാണീരാഗംപോലെ ഹൃദൃമായ ശബ്ദവുമുളള ബദ്റുല്‍മുനീറിനോട്‌ ്രണയം തോന്നിയത്‌ സ്വാഭാ വികമത്രേ. പക്ഷേ, അതുള്‍ക്കൊള്ളാന്‍ രാജാവിനു കഴിയുന്നില്ല. മറ്റുളളവരുടെ പ്രേ രണയ്ക്കു വഴങ്ങി മന്ത്രിപൃ്തന്‍ ഇനി കൊട്ടാരത്തില്‍ പ്രവേശിക്കരുതെന്ന രാജ കല്പന ഇരുവരെയും ദുഃഖത്തിലാഴത്തുന്നു. ണും ഉറക്കവും സംസാരവും നഷടപ്പെടട രാപകല്‍ഭേദമന്യേ അവര്‍ ആലോചനയില്‍ മുഴുകിനാള്‍ കഴിക്കുക യാണ്‌. ഒടുവില്‍ കൊട്ടാരത്തിലെ ഒരു അടിമയുടെ സഹായത്തോടെ അവള്‍ രഹസ്യമായി മുനീറുമായി സന്ധിച്ച്‌ നാടുവിടാന്‍ തീരുമാനമെടുത്തു. കാര്യങ്ങ ളെല്ലാം പറഞ്ഞു നിശ്ചയിച്ചു. ആ സംഭാഷണം കുടിലബുദ്ധിയായ അബൂസയ്യാദ്‌ എന്ന മുക്കുവന്‍ ഒളി ഞ്ഞു നിന്നു കേള്‍ക്കുന്നതാണ്‌ കഥയില്‍ വഴിത്തിരിവ്‌ സൃഷ്ടിക്കുന്നത്‌. അയാ ള്‍ വിവരം മന്ത്രിയെ അറിയിച്ച്‌ മുനീറിനെ തന്ത്രത്തില്‍ മുറിയില്‍ പൂട്ടിയിടുന്നു. ഒപ്പം, ഒളിച്ചോടാന്‍ നിശ്ചയിച്ച രാത്രിയില്‍ കുതിരപ്പുറത്ത്‌ വേഷ്രപച്ചുന്നനായെ ത്തി, ഹുസ്നുല്‍ജമാലിനെയും കൂട്ടി നാടുവിടുകയും ചെയ്യുന്നു. അടുത്ത ര്പഭാ തത്തില്‍ മാര്തമാണ്‌ താന്‍ വഞ്ചിക്കപ്പെട്ട വിവരം നായിക തിരിച്ചറിയുന്നത്‌. തുടര്‍ന്നുളള സംഭവവികാസങ്ങള്‍ക്ക്‌ അഭൌമമായ ഒരു പശ്ചാത്തലം കട ന്നുവരുന്നുണ്ട്‌. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും കൂട്ടിക്കുഴച്ചുകൊണ്ടുള്ള അവത രണരീതി, ആയിരത്തൊന്നുരാവുകളിലെ കഥകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമു ഭളതാണ്‌. അബൂസയ്യാദിനോടൊപ്പം അവള്‍ എത്തിപ്പെടുന്നത്‌ ബഹ്ജര്‍രാജാവിന്റെ നാട്ടിലാണ്‌. ഹുസ്നുല്‍ജമാലിന്റെ അഭൌമമായ സന്ദര്യവും ബുദ്ധികൂര്‍മ്മയും മനസ്സിലാക്കിയ രാജാവ്‌ അവളെ വധുവായി സ്വീകരിക്കാന്‍ ആര്ഗഹമറിയിക്കു ന്നു. അതു നിരസിച്ചപ്പോള്‍ സൈനികരെ അയച്ച്‌ ബലമായി പിടിച്ചു കൊണ്ടുവ രാനുള്ള ശ്രമമായി. ആയുധമണിഞ്ഞ്‌ അസാമാന്യമായ ധീരതയോടെ പടയാളി 106 കളെ തുരത്തിയശേഷം അവള്‍ നേരിട്ടു കൊട്ടാരത്തിലേക്കു കയറിച്ചെന്നപ്പോള്‍ ഭയചകിതനായ രാജാവ്‌ സിംഹാസനത്തില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. ക്ഷീണംമുലം കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ മയങ്ങിപ്പോയ അവള്‍ ഉണര്‍ന്നപ്പോള്‍ ജിന്നുരാജകുമാരനായ മുഷ്താഖിന്റെ പിടിയിലകപ്പെടുന്നു. അവളെയും കൂട്ടി അയാള്‍ തന്റെ കൊട്ടാരത്തിലേക്ക്‌ പറക്കുകയാണ്‌. തുടര്‍ന്ന്‌ ഗത്യന്തരമില്ലാതെ മുഷ്താഖിനോടൊപ്പം കഴിഞ്ഞുകൂടുമ്പോഴും ബുദ്ധിപൂര്‍വ മായ ഇടപെടലുകള്‍വഴി തന്റെ പാതിരവത്യം കാത്തുസുക്ഷിക്കാനും, മുനീറി നോടുള്ള സ്നേഹം നിലനിര്‍ത്താനും അവള്‍ ശ്രമിക്കുന്നുണ്ട്‌. മറുഭാഗത്ത്‌ അവളെക്കാള്‍ ദയനീയമായിരുന്നു ബദ്റുല്‍മുനീറിന്റെ സ്ഥിതി. തന്റെ പ്രേമഭാജനത്തിന്റെ വേര്‍പാടില്‍ മനംനൊന്ത്‌, വീടുവിട്ടിറങ്ങിയ അവന്‍ ആറുമാസത്തെ അലച്ചിലിനൊടുവില്‍ ഒരു മലമുകളിലുള്ള ശദ്ദാദ്‌ എന്ന ഭൂതരാജാവിന്റെ കൊട്ടാരത്തിലെത്തിച്ചേരുന്നു. അതിനുശേഷമുള്ള മുനീറിന്റെ സഞ്ചാരവും, നേരിടുന്ന പരീക്ഷണങ്ങളും വര്‍ണനാതീതമാണ്‌. ജിന്നുകളുടെ യും അവരില്‍ ശ്രേഷ്ഠരായ പരിജിന്നുകളുടെയും മായികലോകത്താണ്‌ അവന്‍ കഴിഞ്ഞുകൂടുന്നത്‌. സുഫയ്റ, ഖമര്‍ബാന്‍ തുടങ്ങിയ ജിന്നുരാജകുമാരികളുടെ ്രലോഭനങ്ങളെ അവന്‍ അതിജീവിക്കുന്ന). ഒടുവില്‍ ഹുസ്നുല്‍ ജമാലിന്റെ സംരക്ഷകനായ മുഷ്താഖിന്റെ സഹാ യത്തോടെ അവര്‍ സംഗമിക്കുകയും അസ്മീറില്‍ തിരിച്ചെത്തി ആര്‍ഭാടപൂര്‍വ്വം വിവാഹിതരാവുകയും ചെയ്യുന്നു. വഞ്ചകനായ അബുൂസയ്യാദിനെ കണ്ടെത്തി അര്‍ഹമായ ശിക്ഷയും നല്‍കുന്നുണ്ട്‌. മകളുടെ വേര്‍പാടില്‍ ദുഃഖിതനായി കഴി ഞ്ഞിരുന്ന മഹാസീന്‍ രാജാവ്‌ സിംഹാസനം ബദ്റുല്‍ മുനീറിനെ ഏല്‍പ്പിച്ച്‌ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌ തിരിയുന്നതോടെ കഥയവസാനിക്കുന്നു. 94 ഇശലുകളാണ്‌ ഈ കാവ്ൃത്തിനുള്ളത്‌. അവയില്‍ പലതും പില്‍ക്കാ ലകവികള്‍ തങ്ങളുടെ രചനകളില്‍ മാതൃകയായി സ്വീകരിച്ചു. അറബിമലയാ കൃതികളില്‍ ക്ലാസ്സിക സ്വഭാവം കൈവന്ന ഈ കാവ്യം പുതിയ ആഖ്യാനരൂപ ങ്ങള്‍ സ്വീകരിച്ച്‌ ഇപ്പോഴും പചാരം നേടിക്കൊണ്ടിരിക്കുന്നു. ബദ്റുല്‍മുനീര്‍- മുലകൃതി ബദ്റുല്‍മുനീര്‍ കാവൃത്തിന്റെ ്രമേയം വൈദ്യര്‍ക്കു വിവരിച്ചു നല്‍കി യത്‌ സുഹൃത്ത്‌ പുത്തന്‍മാളിയേക്കല്‍ നിസാമുദ്ദീന്‍മിയയാണെന്ന്‌ കാവ്ൃത്തി ല്‍ സൂചിപ്പിക്കുന്നുണ്ട്‌. പേര്‍ഷ്യന്‍ഭാഷയില്‍ ഖാജാമുഇനുദ്ദീന്‍ ഷാ ശിറാസി രചിച്ച നോവലാണ്‌ ഇതിനായി അവലംബിച്ചതെന്ന്‌ കരുതുന്നവരാണ്‌ ഈ മേഖ ലയിലെ ഗവേഷകരേറെയും. വൈദ്യരുടെ ജീവചരിത്രഗന്ഥങ്ങളിലും കാവ്യ 107 ത്തിന്റെ വ്യാഖ്യാനങ്ങളിലും ഈ പരാമര്‍ശം കാണുന്നുണ്ടെങ്കിലും അതിനുപോ ത്ബലകമായ തെളിവുകള്‍ ലഭ്യമല്ല. എന്നാല്‍ ഫോസെറ്റിന്റെ ഇംഗ്ലീഷ്‌ ്രബന്ധത്തില്‍ (A Popular Mopla ong, 1899) ഇതിന്റെ മൂലകൃതി മീര്‍ഹസന്‍ രചിച്ച “നസ്റി ബേനസിര്‍' (The Nasr-i-Be-Nasന) ആണെന്ന്‌ വ്യക്തമാക്കുന്നു. 1871-ല്‍ തന്നെ ര്രസ്തുത കൃതി ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ്രബന്ധത്തിലെ അടിക്കുറിപ്പില്‍ ബെയ്‌ലിന്റെ ഓറിയന്‍ല്‍ ബയോഗ്രഫിക്കല്‍ ഡികഷ്ണറി ഉദ്ധരിച്ചുകൊണ്ട്‌ മീര്‍ ഹസന്‍ ഈ കാവ്യം രചിച്ചത്‌ 1785-ലാണെന്നും 1790-ല്‍ അദ്ദേഹം അന്തരിച്ചെ ന്നും സൂചിപ്പിക്കുന്നുണ്ട്‌.” ഉര്‍ദുസാഹിതൃകാരനായ മീര്‍ഹസന്‍ “മസ്നവികശ്‌ എന്നപേരില്‍ 12-ഓളം കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും മികച്ച രച നയാണ്‌ “സഹ്റുല്‍ ബയാന്‍. “മസ്നവി ബദ്റെ മുനീര്‍, “കിസ്റായെ ബദ്റെ മുനീറോ ശഹ്സാദെ ബേനസീര്‍” എന്നീ പേരുകളിലും അതറിയപ്പെടുന്നു. അലീഗഡ്‌ സര്‍വകാലാശാല ഉര്‍ദുവിഭാഗം പ്രൊഫസര്‍ ഖമറുല്‍ ഹുദാ ഫരീദി എഡിറ്റു ചെയ്ത അതിന്റെ പുതിയപതിപ്പ്‌ (2001), അലീഗഡ്‌ എജ്യുക്കേഷണല്‍ ബൂക്ക്‌ ഹസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പേര്‍ഷ്യന്‍നാടുകളില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥ മീര്‍ഹസന്‍ പ്രമേയമായി സ്വീകരിച്ചതാവാം. പേര്‍ഷ്യന്‍സാംസ്കാരികപശ്ചാത്തലം ബദ്റു ല്‍മുനീറിലുടനീളം ്രതൃക്ഷപ്പെടുന്നത്‌ ഇതിന്റെ ഭാഗമായി കരുതാവുന്നതാണ്‌. ബദര്‍ ഖിസ്മപ്പാട്ട വൈദ്യരുടെ രചനകളില്‍ ഏറ്റവുമധികം ്രശംസ കൈവരിച്ച കാവ്യമാ ണ്‌ “ഗസ്വത്തു ബദറുല്‍ കുബ്റാ” എന്ന ബദര്‍ ഖിസ്ത്പ്പാട്. അറബിമലയാളകാ വ്യങ്ങളിലെ പടപ്പാട്ടുശാഖയില്‍ ഇതുപോലെ കൊണ്ടാടപ്പെട്ട കാവ്യം മറ്റൊന്നി ലല. വൈവിധ്യമാര്‍ന്ന 106 ഇശലുകളിലായി കാവ്യരസത്തിന്‌ അല്‍പ്പംപോലും കോട്ടംതട്ടുതെ ബദര്‍യുദ്ധകഥ സൂക്ഷ്മമായി ആവിഷ്കരിച്ചിരിക്കുകയാണ്‌ കവി. മഹാഭാരതയൃദ്ധംപോലെ, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍ നടക്കുന്ന (al തൃക്ഷമായ ഏറ്റുമുട്ടലിന്റെ ചരിശ്രമാണ്‌ ബദര്‍. മക്കയിലെ പീഡനങ്ങള്‍ സഹി ക്കവയ്യാതെ മുഹമ്മദ്‌ നബിയും അനുയായികളും മദീനയിലേക്കു പലായനം ചെയ്ത്‌ ഒരുവര്‍ഷം പിന്നിട്ട ശേഷമാണ്‌ (കി.വ.23) ഈ പോരാട്ടം നടക്കു ന്നത്‌. മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള ബദര്‍താഴ്വരയില്‍ വച്ച്‌ നബിയും അനുചരന്മാരും ഒരുചേരിയിലും മക്കയിലെ ഖുറൈഷി്രമുഖനായ അബൂ ജഹ 108 ലിന്റെ നേതൃത്വത്തിലെത്തിയവര്‍ മറുചേരിയിലുമായി നടന്ന ഉര്ര്രംഘട്ടനമാ ണത്‌, ഗ്വവാചകന്റെ പക്ഷത്ത്‌ ആകെയുണ്ടായിരുന്നത്‌ 3ദദപേരും, പരിമിതമായ ആയുധങ്ങളും മാര്തം. മറുഭാഗത്ത്‌ ആയിരത്തോളം യോദ്ധാക്കളും അവരുടെ കൈയില്‍ അസംഖ്യം ആയുധങ്ങളും ആ പോരാട്ടത്തില്‍ വിശ്വാസദാര്‍സ്ദൃത്തി ന്റെ ബലത്തില്‍ തങ്ങളുടെ മുന്നിരട്ടിഅംഗസംഖ്യയുള്ള എതിര്‍പക്ഷത്തെ നബി യുടെ സംഘം പരാജയപ്പെടുത്തി. വിശ്വാസികളില്‍ 14 പേര്‍ക്കും മറുഭാഗത്ത്‌ 70 പേര്‍ക്കും ജീവന്‍ നഷടപ്പെടു. ചരിശ്രത്തിലെ എണ്ണമറ്റ യുദ്ധങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ഒരു പോരാട്ടം മാ്രമാണിത്‌. പക്ഷേ, അറേബ്യന്‍ചരി്രത്തില്‍ അതൊ രു വഴിത്തിരിവായിരുന്നു. എം.എൻ.കാരശ്ശേരി നിരീക്ഷിക്കുന്നതുപോലെ “മുഹ മ്മദ്നബിയും കൂട്ടുകാരും ആ യുദ്ധം ജയിച്ചിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഇ സ്ലാം മതം എന്ന വിശ്വാസസംഹിത ബദര്‍താഴവരയില്‍ തന്നെ ഒടുങ്ങിപ്പോ കുമായിരുന്നു. മനുഷ്ൃചരിശ്രത്തിന്റെ വഴിത്താരയില്‍ മഹാദുര്‍ഗ്ഗങ്ങളായി നില കൊണ്ട സാഗ്രാജൃശക്തികളെ വെല്ലുവിളിക്കാന്‍ അറബികള്‍ ആ യുദ്ധം കഴി ഞ്ഞ്‌ ഒന്നുരണ്ടു ദശകത്തിനകം പ്രാപ്തരായിത്തര്‍ന്നു.” വൈദ്യരുടെ കവനവൈഭവത്തിന്റെ സവിശേഷതകളെല്ലാം ഒത്തുചേര്‍ന്ന കാവ്യമാണിത്‌. അനൃഭാഷാപദങ്ങളുടെ ആധിക്യം പല ഇശലുകളെയും സങ്കീര്‍ ണവും ദുര്‍ഗ്രഹവുമാക്കുന്നുണ്ട്‌. പക്ഷേ, അതിന്റെ ഗാനാത്മകതയും ദ്രാസ ഭംഗിയും അവതരണത്തിലെ നാടകീയതയും എല്ലാ പരിമിതികളെയും മറികട ക്കുന്നു. ഓരോ രംഗങ്ങളും കണ്‍മുമ്പില്‍കാണുന്ന ്രതീതി വായനക്കാരനുണ്ടാ വുന്നു. പടക്കളത്തിലെ ആഘോഷത്തിമിര്‍പ്പിലുയരുന്ന വാദ്യമേളങ്ങള്‍ ആവിഷ്‌ കരിക്കുമ്പോള്‍ അത്‌ അനുവാചകന്റെ കാതിലും അലയടിക്കുന്നു. “തുടരെ മദ്ദ ളവും” എന്നാരംഭിക്കുന്ന ഇശലിന്റെ ഒരു ഭാഗം നോക്കുക. “ചേലൂരിറ്റിരി തത്തി രിറ്റിരി രിരിരി ബിളി കുശലാല്‍ പെരുമ്പിളി ചെണ്ട ടണ്ട ഒറ്റ ടുണ്ടുടു ടുണ്ടു മുട്ടുകളാല്‍ ഇടയില്‍ കൈമണി കിണിലുകിണില്‍ കിണില്‍ തൊടരകിണ്ണാരം ചെലക്ക ചെലചെല ദുടികള്‍ ബെമ്പലു ബെമ്പല്‍ ബെമ്പലു ദഫ്‌ ദന്‍ദലി ദല്‍ദല്‍ദില്‍ദിലു 109 ബികൃദം എത്തിരെ ബണ്ണം ദിമിര്‍ദം ഇത്തിരയ്‌ യെണ്ണം തകൃദി ഉറ്റിട കന്നം ബക ചുരുക്കിനാല്‍ ഉന്നയ്‌ (ബ.ഖി. 38) പ്രാചീനകൃതികളില്‍ നിന്നും കണ്ടെടുത്ത്‌ ബദര്‍പടപ്പാട്ടില്‍ അദ്ദേഹം ആ വിഷ്കരിച്ച ഇശലുകളാണ്‌ (വൃത്തം) പില്‍ക്കാലകവികള്‍ മാതൃകയായി സ്വീക രിച്ചത്‌. കാവ്യങ്ങള്‍ പാടി വ്യാഖ്യാനിക്കുന്ന പാടിപ്പറയല്‍ വഴിയും, അതിന്റെ മറ്റൊരുരുപമായ കഥാ്രസംഗം വഴിയും കേരളത്തിലുടനീളം ഈ കാവ്യം അവതരിപ്പിച്ചിരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട, കര്‍ണാടക എന്നി വയിലും ലക്ഷദ്ധീപിലും അതിന്‌ പ്രചാരം ലഭിച്ചിട്ടുണ്ട്‌. 1876-03 24-ാം വയസ്സിലാണ്‌ വൈദ്യര്‍ ബദര്‍ ഖിസ്ത്പ്പാട്ട രചിക്കുന്നത്‌. ്രവാചകചരി്രം പ്രതിപാദിക്കുന്ന ആധികാരിക്ന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധര ണികളും ഖുര്‍ആന്‍സുക്തങ്ങളും നബിവചനങ്ങളുമെല്ലാം സന്ദര്‍ഭോചിതം [al യോജനപ്പെടുത്തിയിട്ടുണ്ട. നബിയുടെ അനുചരന്മാരില്‍ നിന്നും രക്തസാക്ഷി കളായ 14 പേരുടേതുള്‍പ്പെടെ യുദ്ധത്തില്‍ പങ്കാളികളായ 313 പേരുടെയും നാമം അറബിഅക്ഷരമാലാക്രമത്തില്‍ 88, 89 ഇശലുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടു മുണ്ട്‌. ബദര്‍ പടപ്പാട്ടിന്റെ രചനയ്ക്ക്‌ അദ്ദേഹം അവലംബമാക്കിയത്‌ 1813-ല്‍ രചിക്കപ്പെട്ട ഒരു അ്രകാശിത അറബികാവ്യമാണെന്ന്‌ കരുതുന്നവരുണ്ട്‌. മല പ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കയ്പ്പറ്റസ്വദേശി മുഹ്യിദ്ദീന്‍മനലവി (മൊ യ്തീന്‍കുട്ടി മുസ്‌ല്യാര്‍) രചിച്ച അന്‍വാഉല്‍ ബന്വവര്‍ ബി അക്ബാറുല്‍ ബദര്‍” എന്ന രചനയാണത്‌. ബദര്‍ പടപ്പാട്ടിനെ പരാമര്‍ശിക്കുമ്പോള്‍ മിക്ക ലേഖകന്‍ മാരും ഇത്‌ സൂചിപ്പിക്കാറുണ്ടെങ്കിലും, അതിന്‌ ഉപോത്ബലകമായ തെളിവു കള്‍ ആരും വ്ൃക്തമാക്കാറില്ല. തന്റെ രചനകളിലെല്ലാം, അതിന്റെ വിവരസ്രസോതസ്സുകള്‍ കൃത്യമായി നല്‍കുക എന്നത്‌ വൈദ്യരുടെ സ്വഭാവമാണ്‌. ഉഹര്‍ പടപ്പാട്ട(ഇ.3), ബദറുല്‍ മുനീര്‍(ഇ.2), സലീഖത്ത്‌ പടപ്പാട്ു(ഇ.3), സലാസീല്‍(ഇ.3) തുടങ്ങിയ കൃതികള്‍ പരിശോധിച്ചാല്‍ ഇതു വൃക്തമാകും. ബദര്‍പടപ്പാട്ടില്‍ ഈ രീതിയില്‍ ഒരു പരാ മര്‍ശവുമില്ല. മേല്‍ സൂചിപ്പിച്ച വിധമുള്ള ഒരു കൃതിയെ അവലംബമാക്കിയിരു ന്നൂവെങ്കില്‍, കവി അതു പരാമര്‍ശിക്കേണ്ടതായിരുന്നു. അതാകട്ടെ അആ്രപകാശി തമായ ഒരു കാവ്യമാണുതാനും. ഇസ്‌ലാംചരിശ്രത്തിലെ ഏറ്റവും (്പസിദ്ധമായ പോരാട്ടകഥ, എന്ന നില യില്‍ ആഖ്യാനത്തില്‍ പരമാവധി സൂക്ഷ്മത പുലര്‍ത്താന്‍ കവി ശ്രമിച്ചിട്ടുണ്ട്‌. 110 “ഉലമാക്കള്‍, മുഖദ്ദിമോര്‍ മുഫസ്പിരീന്‍ അവര്‍ ചൊന്നേ ഉരതൊട്ട പല ബണ്ണം ഖിലാഫ്‌ ബന്നേ- അദിയിന്ന്‌ ഉറപ്പായെ സ്വഹീഹെടുത്തുരത്തിടുന്നെ (ബ.ഖി. 5) മൃന്‍ഗാമികളായ പണ്ഡിതന്‍മാരും ഖുര്‍ആന്‍വ്യാഖ്യാതാക്കളും പറഞ്ഞ വൃത്ൃയസ്ത അഭിര്രായങ്ങളില്‍ നിന്ന്‌ ഉറപ്പുള്ളവ മാര്രം എടുത്തുപറയുന്നു എന്ന അഞ്ചാം ഇശലിലെ ആദ്യമൊഴിയില്‍ നിന്നുതന്നെ ഇത) വ്ൃക്തമാകു ന്നുണ്ട്‌. ഉഹദ്പടപ്പാട്ു ബദര്‍ഖിസ്ദുപ്പാട്ടിന്‌, അതിന്റെ (്രസിദ്ധീകരണവേളയില്‍ തന്നെ ലഭിച്ച പ്രചാരമാണ്‌ ഉഹദ്‌ പടപ്പാട്ടിന്റെ രചനയ്ക്ക്‌ കവിയ്ക്ക്‌ ്രചോദനമാകുന്നത്‌. 118 ഇശലുകളുള്ള ഈ കാവ്യമാണ്‌ വൈദ്യരുടെ ഏറ്റവും വലിയ രചന. ബദര്‍ പോലെ ഉഹദിന്റെയും പ്രമേയം പ്രസിദ്ധമായ ഒരു ഇസ്‌ലാമിക പുരാവൃത്തമാണ്‌; ഒരര്‍ത്ഥത്തില്‍ ആദ്യത്തേതിന്റെ തുടര്‍ച്ചയും. ബദര്‍താഴ്വര യില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ഖുറൈഷികള്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ആളും അര്‍ത്ഥവും സംഭരിച്ച്‌ ശക്തമായി തിരിച്ചടിക്കാനെത്തുന്നു. മദീനയ്ക്ക ടുത്ത ഉഹദ്മലയുടെ താഴ്വരയായിരുന്നു ആ പോരാട്ടത്തിന്‌ സാക്ഷ്യംവഹിച്ച ത്‌. ്രവാചകനും, അനുയായികളും (പതിരോധത്തിന്‌ നിര്‍ബന്ധിക്കപ്പെടുക യായിരുന്നുവെന്നു പറയാം. ഉഹദ്യുദ്ധത്തിന്‌ രണ്ടുഘട്ടങ്ങളുണ്ട്‌. ബദറിന്റെ തനിയാവര്‍ത്തനമായി QM) ആദ്യത്തേത്‌. ഖുറൈഷിപടയാളികള്‍ പരാജിതരായി ചിതറിയോടുകയും പ്രവാചക പക്ഷം വിജയിച്ച ്രതീതിയുളവാകുകയും ചെയ്തു. എന്നാല്‍ ശ്രതു സൈന്യം ഉപേക്ഷിച്ചു പോയ ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിനിടയില്‍ ആ ചേരിയിലെ ്രമുഖയോദ്ധാവായ ഖാലിദ്ബ്നു വലീദിന്റെ (പില്‍ക്കാലത്ത്‌ അദ്ദേഹം നബിയുടെ വിശ്വസ്ത അനുയായിയായി മാറി) നേതൃത്വത്തില്‍ ഒരു സംഘം തിരിച്ചെത്തി ശക്തമായ ആക്രമണം തുടങ്ങി. അനുചരന്മാരുടെ ആത്മ വീര്യം കെടുത്താനായി “്പവാചകന്‍ കൊല്ലപ്പെട്ടു എന്ന വ്യാജവാര്‍ത്തയും എതിരാളികള്‍ (്പചരിപ്പിച്ചു. ശ്രതുക്കളുടെ തന്ത്രം വിജയം കണ്ടു. ബദറിലെ വീരനായകനായിരുന്ന ഹംസയുള്‍പ്പെടെ ്രമുഖര്‍ രക്തസാക്ഷികളായി. അലി യുടെ നേതൃത്വത്തില്‍ ശക്തമായി ്രതിരോധിച്ചതുകൊണ്ടുമാശ്രം പിടിച്ചു നില്‍ക്കാനായി. 111 യുദ്ധം തുടരുന്നതിനു മുമ്പ്‌ ്രവാചകന്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുയായികളില്‍ ചിലര്‍ വിസ്മരിച്ചതാണ്‌, പരാജയകാരണങ്ങളില്‍ പ്രധാനം. അറബികളുടെ പില്‍ക്കാല മുന്നേറ്റങ്ങളില്‍ ഉഹദിലെ പരാജയത്തില്‍നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അറേബ്യന്‍ചരിശ്രത്തിലെ രണ്ട്‌ അനിവാര്ൃയസംഭവങ്ങളായാണ്‌ കവി ബദ റും, ഉഹദും ആവിഷ്കരിച്ചിരിക്കുന്നത്‌. രാജ്യങ്ങളും ഗോത്രങ്ങളും തമ്മില്‍ രക്തരുക്ഷിതമായ സംഘട്ടനങ്ങള്‍ പതിവായിരുന്ന കാലത്തുനടന്ന രണ്ടു പോ രാട്ടങ്ങളിലും നബിയും കൂട്ടരും ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാവുകയായി രൃന്നു എന്നു കാണാം. തുടര്‍ന്ന്‌ ഒരു ദശകത്തിനകം മക്കയും മദീനയും ഉള്‍ പ്പെടുന്ന വിശാലമായ (ഗ്പദേശം രക്തച്ചൊരിച്ചില്‍ കൂടാതെതന്നെ നബിയുടെ ഭതികവും ആത്മീയവുമായ നേതൃത്വത്തിനു കീഴില്‍ വരുന്നുണ്ട്‌. അറേബ്യന്‍ എഴുത്തുകാരനും മക്കയിലെ പ്രമുഖമതപണ്ഡിതനുമായിരു ന്ന അഹമ്മദ്ദഹ്ലാന്‍ രചിച്ച “സീറത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മ ദിയു എന്ന കൃതിയാണ്‌ ഉഹദ്പടപ്പാട്ടിന്റെ രചനയില്‍ കവിയുടെ ്രധാന അവ ലംബം. നബിചരി്രത്തെ സംബന്ധിച്ച ആധികാരിക റഫറന്‍സ്‌ ഗ്രന്ഥമായി അംഗീകരിക്കപ്പെട്ട കൃതിയാണിത്‌. വൈദ്യരുടെ ഗുരുവും, കവിയുമായിരുന്ന ഖാസി അബൂബക്കര്‍കുഞ്ഞി ഇതിലെ ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തു നല്‍കി യതായി മുന്നാമത്തെ ഇശലില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മറ്റുകാവ്യങ്ങളെ അപേക്ഷിച്ച്‌ അറബിപദബഹുലമായശൈലിയാണ്‌ ഉഹ BOAO. രസാവിഷ്്‌കാരത്തിലും വര്‍ണനാപാടവത്തിലും ബദര്‍കാവ്ൃത്തിലെ ശീലുകള്‍ക്ക്‌ സമാനമായ ഇശലുകള്‍ ഇതിലുണ്ട്‌. എങ്കിലും ബദറിനു ലഭിച്ച ഗ്ചാരം അതിനു നേടാനായില്ല എന്നതു വസ്തുതയാണ്‌. മലപ്പുറംപടപ്പട്ു അറബിമലയാളത്തിലെ പടപ്പാട്ടുശാഖയില്‍ ബദര്‍ഖിസ്സ കഴിഞ്ഞാല്‍ ഏറ്റ വുമധികം (്പചാരം നേടിയ കാവ്യം വൈദ്യരുടെ മലപ്പുറംപടപ്പാട്ടാണ്‌. ബദ്റുല്‍ മുനീര്‍, ബദര്‍ ഖിസ്തപ്പാട്, ഉഹദ്‌ പടപ്പാട്ട എന്നിവയ്ക്ക്‌ ശേഷമാണ്‌ ഇതിന്റെ രചന. കേരളീയചരി്രപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കാവ്യം എന്ന സവിശേ ഷതയും ഈ കൃതിക്കുണ്ട്‌. സാമൂതിരിയുടെ സാമന്തനും മലപ്പുറത്തെ നാടുവാഴിയുമായ പാറനമ്പി ചില തെറ്റിദ്ധാരണകള്‍ മൂലം മലപ്പുറത്തെ മുസ്‌ലിംദേവാലയം തകര്‍ക്കാന്‍ സൈന്യത്തെ അയക്കുന്നതും പ്രദേശത്തെ ഇസ്‌ലാംവിശ്വാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുമാണ്‌ കൃതിയുടെ ഉള്ളടക്കം. പാറനമ്പിയും അദ്ദേഹത്തിന്റെ 112 നികുതിപിരിവുകാരന്‍ അലിമരക്കാരും തമ്മിലുണ്ടായ ചില (്പശ്നങ്ങളാണ്‌ വലിയ ഏറ്റുമുട്ടലിലേക്ക്‌ നയിച്ചത്‌. ശ്രിസ്തുവര്‍ഷം 1729-ലാണ്‌ സംഭവം. പാറനമ്പിയുടെ പൂര്‍വികര്‍ നാടുവാഴുന്ന കാലത്ത്‌ അവരോട്‌ കുറുപൃലര്‍ ത്തുകയും അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്തതിന്‌ പ്രത്യുൂപകാരമാ യി മലപ്പുറത്ത്‌ ഒരു പള്ളിയും അങ്ങാടിയും നിര്‍മ്മിക്കുന്നതിന്‌ അന്നാട്ടുകാ രായ വിശ്വാസികള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ അവര്‍ പള്ളി നിര്‍മ്മിക്കുകയും പരസ്പര സാഹാര്‍ദ്ദത്തോടെ കഴിഞ്ഞുപോരുക യും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ്‌ വളളുവനാട്ടില്‍ നിന്നും വന്ന അലിമരക്കാര്‍ എന്ന യുവാവിനെ പാറനമ്പി പാടുക്കുടിശ്മിക പിരിക്കാന്‍ നിയോഗിക്കുന്നത്‌. കരു ത്തും മെയ്വഴക്കവും കൈമുതലായുളള അയാള്‍ക്ക്‌ നികുതിയും കുടിശ്ശിക യും പിരിച്ചെടുക്കാനും ആവശൃൃയമെങ്കില്‍ ബലപ്രയോഗം നടത്തുവാനും നാടു വാഴി അനുമതി നല്‍കിയിരുന്നു. അ്രകാരം അലിമരക്കാരുടെ നടപടിക്കു വി ധേയനായ ഒരാളുടെ ബന്ധുക്കള്‍, പാറനമ്പിയെ മുഖം കാണിച്ച്‌ അലിമരക്കാ രുടെ അതിക്രമങ്ങള്‍ക്കെതിരെ പരാതി ബോധിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പാറനമ്പി സ്വീകരിച്ച നിലപാട്‌ അലിമരക്കാരുമായുളള (പതൃക്ഷമായ ഏറ്റുമുട്ു ലില്‍ കലാശിച്ചു. അതില്‍ അലിമരക്കാര്‍ കൊലപ്പെടുകയും നാടുവാഴിയുടെ കൈക്ക്‌ വെട്ടേല്‍ക്കുകയും ചെയ്തു. ഈ സന്ദര്‍ഭം മുതലെടുത്ത്‌ നാടുവാഴിയെ കൂടുതല്‍ (പകോപിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തി. അവരുടെ പ്രേരണക്കു വഴങ്ങി മലപ്പുറത്തെ പള്ളിയും അങ്ങാടിയും തകര്‍ക്കാന്‍ പാറനമ്പി ഉത്തരവിടുകയായിരുന്ന). തങ്ങളുടെ ആരാധനാലയം ആശക്രമിക്കരുതെന്നും എന്തു ഗ്രതിവിധിയും ചെയ്യാന്‍ ഒരുക്കമാണെന്നും പ്രദേശവാസികള്‍ ആക്രമണകാരികളോട്‌ പറയു ന്നുണ്ട്‌. അറുമുഖന്‍, മുകുന്ദന്‍ എന്നീ നാട്ടുമുഖ്യൃരും ആരകമണം തടയാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പാറനമ്പിയുടെ സൈന്യം പള്ളി വളഞ്ഞതോ ടെ അവിടെ തമ്പടിച്ചിരുന്ന വിശ്വാസികളും അവരോടൊപ്പം ചേര്‍ന്ന തട്ടാന്‍ സമുദായാംഗമായ കുഞ്ഞേലുവും ശക്തമായി പൊരുതി. ഒടുവില്‍ പളളിയിലു ണ്ടായിരുന്ന 44 പേരും രക്തസാക്ഷികളായി. പാറനമ്പിയുടെ പക്ഷത്തും നിരവ ധിപേര്‍ മരിച്ചു. പള്ളിയും അങ്ങാടിയും തകര്‍ത്ത്‌ സൈന്യം പിന്‍വാങ്ങി. പ്രദേ ശവാസികള്‍ ഏറെയും ഭയന്നു നാടുവിട്ടതിനാല്‍ മൃതദേഹങ്ങള്‍ മറവു ചെയ്യു വാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ഇതയും സംഭവങ്ങളാണ്‌ 71 ഇശലുകളില്‍ വൈദൃര്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. 113 തനിക്കു പിണഞ്ഞ അബദ്ധത്തില്‍, മുമ്പു തന്റെ വിശ്വസ്ത്രപജകളായി രുന്നവര്‍ ശ്രതുക്കളായതും, നാടുംവീടും വിട്ട്‌ പലായനം ചെയ്തതും നാടുവാഴി യെ അസ്വസ്ഥനാക്കുന്നുണ്ട്‌. അയാള്‍ പള്ളി പുതുക്കി പണിയാനും, നാടുവിട്ട വരെ തിരികെകൊണ്ടുവന്നു സമാധാനം വീണ്ടെടുക്കാനും നടത്തിയ ഉദ്യമം ചരിശ്രത്തിന്റെ ഭാഗമാണ്‌. പക്ഷേ, വൈദ്യരുടെ കാവ്യത്തില്‍ ആ ഭാഗം പരാമര്‍ ശിച്ചിട്ടില്ല. “ഇശല്‍ച്രകവര്‍ത്തി മോയിന്‍കുട്ടി വൈദൃര്‍” എന്ന കൃതിയില്‍ ബ ഷീര്‍ ചുങ്കത്തറ അഭിഗ്രായപ്പെടുന്നതു പോലെ തട്ടാന്‍ കുഞ്ഞന്റെ (കുഞ്ഞേലു) രക്തസാക്ഷിത്വവും, പാറനമ്പിയുടെ പശ്ചാത്താപവും, സാഹൃദാന്തരീക്ഷത്തി ന്റെ തിരിച്ചുവരവും കൂടി ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെ ങ്കില്‍ മതസൌഹാര്‍ദ്ദത്തിന്റെ ഒരു മനോഹരഗാഥയായി മലപ്പുറം പടപ്പാട്ട മാറുമാ യിരുന്നു.” വിവരശേഖരണാര്‍ത്ഥം സമരകേന്ദ്രമായിരുന്ന മലപ്പുറത്തും, വലിയങ്ങാ ടിപള്ളിയിലും മാസങ്ങളോളം താമസിച്ചാണ്‌ വൈദ്യര്‍ ഈ കാവ്യം രചിച്ചത്‌. സംഘട്ടനത്തില്‍ രക്തസാക്ഷികളായ 44 പോരാളികളുടെ പേരും കുടുംബവിവ രങ്ങളും കവി നല്‍കുന്നുണ്ട്‌. ചേരമാന്‍ പെരുമാളിന്റെ മക്കായാശ്ര, കേരള ത്തില്‍ ഇസ്ലാമിന്റെ ആഗമനം, നാടുവാഴികള്‍ക്കുണ്ടായിരുന്ന അമിതാധികാര ങ്ങള്‍ തുടങ്ങി ചരിത്രപരമായ നിരവധി അറിവുകളിലേക്കും ഈ കാവ്യം വെളിച്ചം വീശുന്നുണ്ട്‌. മലപ്പുറം പടപ്പാട്ട അഥവാ, “മദിനിദിമാല” എന്ന പേരിലാണ്‌ ഈ കാവ്യം അറിയപ്പെടിരുന്നത്‌. അക്ഷരങ്ങള്‍ക്ക്‌ സംഖ്യാമൂല്യം കല്‍പ്പിക്കുന്ന “അബ്ജദ്‌ രീതിയനുസരിച്ച്‌ 44 എന്ന സംഖ്യയെ ആണ്‌ “മദി” എന്നതുകൊണ്ട്‌ അര്‍ത്ഥമാ ക്കുന്നത്‌. മലപ്പുറം പടയിലെ രക്തസാക്ഷികളുടെ എണ്ഠമാണത്‌. “മനോനവ സുഖസാര ഭാസ്കരം മനാഖിബ്‌ ശുഹദാഇ മലപ്പുറം” എന്നും ഈ കൃതിയ്ക്ക്‌ പേരു നല്‍കിയിരുന്നതായി കാണുന്നു.” കൊല്ലവര്‍ഷം 1060-ല്‍ ((കി.വ. 1885) തലശ്ശേരിയിലെ ഒരു ലിത്തോപ്രസ്സി ലാണ്‌ മലപ്പുറം പടപ്പാട്ട ആദൃമായി അച്ചടിക്കുന്നത്‌. അതിനുമുമ്പു രചന പൂര്‍ത്തിയായ ഉടനെ മലപ്പുറത്ത്‌ വിപുലമായ സദസ്തു സംഘടിപ്പിച്ചു വൈദ്യര്‍ ഈ കാവ്യം പാടിയവതരിപ്പിച്ചിരുന്നു. ഹിജ്റ മോയിന്‍കുട്ടി വൈദൃര്‍ അവസാനമായി രചിച്ച കാവ്യമാണ്‌ ഹിജ്റ. ബദര്‍ഖിസ്സു, ഉഹദ്പടപ്പാട്ട എന്നിവയെപ്പോലെ ഇസ്‌ലാംചരിരതപശ്ചാത്തലമുളള 114 കാവ്യമാണിത്‌. പടപ്പാട്ടുകളില്‍ നിന്ന്‌ വൃതൃയസ്തമായി പൂര്‍ണാര്‍ത്ഥത്തിലുളള ഒരു ചരിശ്രകാവ്ൃയമായാണ്‌ ഈ ഗ്രന്ഥം വിഭാവന ചെയ്തിരുന്നത്‌. പ്രവാചകന്റെ സമഗ്രമായ ജീവചരി്രകാവ്യമെന്ന നിലയില്‍ വലിയ പ്രാധാനഴ്യവും പ്രചാര വും ലഭിക്കുമായിരുന്ന ഈ കൃതിയുടെ 26 ഇശലുകള്‍ മാര്രമെ അദ്ദേഹത്തിന്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുളളു. അതിന്റെ രചനയില്‍ മുഴുകിയിരിക്കവെ, നാല്പതാമത്തെ വയസ്സില്‍ കവി ലോകത്തോട്‌ വിടപറഞ്ഞു. നബിയുടെ ജനനം, ബാല്യകാലം, ഖദീജയമായുളള വിവാഹം, ര്രവാച കത്വം, ശ്രതുക്കളില്‍ നിന്നുളള പീഡനങ്ങള്‍ തുടങ്ങിയവ ആവിഷ്കരിച്ചിരിക്കു ന്നു. ആദൃകാലത്ത്‌ ്രവാചകനോട്‌ കടുത്ത ശ്തരുത പുലര്‍ത്തിയിരുന്ന ഉമര്‍, പ്രവാചകന്റെ അനുയായിയായി മാറുന്ന സന്ദര്‍ഭം വിവരിക്കുന്ന ഇശലാണ്‌ 26-0 മത്തേത്‌. കവിയുടെ മരണശേഷം പിതാവ്‌ ഉണ്ണിമമ്മദും, അദേഹത്തിന്റെ സുഹൃ ത്ത്‌ അമ്പായത്തിങ്കല്‍ കുഞ്ഞറമുട്ടിയും ചേര്‍ന്ന്‌ അതു പൂര്‍ത്തീകരിച്ചിരുന്നു. വൈദ്യരുടെ മറ്റു രചനകളില്‍ കാണുന്നതുപോലുളള അലങ്കാരഭംഗിയും കാവൃഗുൃണവും തികഞ്ഞ ഇശലുകള്‍ ധാരാളമുണ്ട്‌. നബിയെ ഖദീജ വരനായി സ്വീകരിക്കുന്ന എട്ടാമത്തെ ഇശല്‍ ഇതിനു മികച്ച ദൃഷ്ടാന്തമാണ്‌. “മദിമികള്‍ വായ്‌ മദിനിദി തങ്കം മദിക്കടല്‍ ചെന്ദാമര മലര്‍ നെഞ്ചില്‍ മദിമദി വാര്‍മദി മദിചെയ്ത്‌ അക്കനവിനയ്‌ കനിന്ദ അരശാള്‍ പദിമദിമാന്‍ മദുമദു പൊങ്കും തിരുനബി തങ്കള്‍ മനമുടി ബന്ധം പലന്‍ അറിവായദു മദുരസ ചിന്ദയ്‌ കടല്‍ അലയ്‌ കൊദി മയിലാശ്‌' (മനോനിധിയായ നബിയെ ഹൃദയമാകുന്ന മോഹക്കടലിലെ ചെന്താമര പ്പുവായി ചന്ദ്രമുഖിയായ ഖദീജ മനസ്സില്‍ വരിച്ചു. റാണി ആ ചന്ദ്രനെ കനവില്‍ കണ്ടു. നാടിന്‌ ചന്ദ്രനായ തിരുനബി വിവാഹത്തിന്‌ അനുകുല നിലപാട്‌ സ്വീക രിച്ചതറിഞ്ഞ്‌ കൊതിപൂണ്ട ആ മയിലാളുടെ ഉള്ളില്‍ തേന്‍കടല്‍ അലയടിച്ചു.) അര്‍ത്ഥാലങ്കാരങ്ങളും, ശബ്ദാലങ്കാരങ്ങളും ഒത്തുചേരുന്ന മനോഹര മായ ഭാവനയായി ഈ ഇശല്‍ മാറുന്നുണ്ട്‌. കുറിപ്പുകള്‍ 1, F. Fawcett, ‘A Popular Mopla Song’, The Indian Antiquary -A Journal of Oriental Reseach, Edited by Richard Canac Temple Volume XXVIII, March 1899, P. 64 115 2. ഉമര്‍ മധുവായി, കൊണ്ടോട്ടിയുടെ വേരുകള്‍, (കൊണ്ടോട്ടി സെ്റര്‍ജിദ്ദു, 2011), പു.123 3. അഭിമുഖം. ഡോ. ഒ.പി കുട്യാപ്പുവൈദ്ൃയര്‍ (കവിയുടെ ഇളയ സഹോദ രന്‍ ആലി വൈദ്ൃരുടെ പന്ൃരതന്‍), 7.4.2015 A, റീസര്‍വെ റീസെറ്റില്‍മെന്‍്റ റജിസ്ത്റര്‍, 1936 ഏറനാട്‌ താലൂക്ക്‌, കൊണ്ടോട്ടി അംശം, പു.43, സര്‍വ്േേനമ്പര്‍ 70/2, 30/3 റീജ്യണല്‍ ആര്‍ക്കൈവ്സ്‌ കോഴിക്കോട്‌. 5. ആര്‍ക്കൈവ്സ്‌ റെക്കോര്‍ഡ്‌സ്‌, റീജ്ൃയണല്‍ആര്‍ക്കൈവ്സ്‌ കോഴിക്കോട്‌. 6. കെ.എം.അഹ്മദ്‌, “മാപ്പിളപ്പാട്ടിന്റെ ഗുരുഭൂതര്‍', തുലികവാര്‍ഷികപതിപ്പ്‌, കോഴിക്കോട്‌ 1995. പു. 96 7. ടിപ്പു കൊണ്ടോട്ടിയില്‍ തങ്ങള്‍ക്ക്‌ 135.9 ഏക്കര്‍ നിലം, 267.25 പറമ്പ്‌, 146.03 തരിശ്നിലം എന്നിവ നല്‍കിയതായി കോഴിക്കോട്‌ റീജ്യണല്‍ ആര്‍ക്കൈവ്സിലെ രേഖകളില്‍ കാണുന്നു. 8. മുഹറം ആഘോഷവേളയില്‍ ഷിയാമുസ്്‌ലിംകള്‍ ചെയ്യാറുള്ളതുപോലെ താബുൂത്തുകളും കൊടികളും ഉപയോഗിക്കുകയും പ്രത്യേക ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജാഫുസ്‌ എന്ന പേരില്‍ ഒരു അഗ്നികുണ്ഡം പണിത്‌ “യാ അലി, യാ ഹസന്‍, യാ ഹുസൈന്‍ എന്നിങ്ങനെ അട്ടഹസിക്കുകയും ചെയ്തിരുന്നു. അതുപോലെ പുലി കളി, കോഴിപ്പോര്‌ തുടങ്ങിയ വിനോദങ്ങളും സംഘടിപ്പിച്ചു. (ഡോ. ഹുസൈന്‍ രണ്ടത്താണി, “പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കം” മാച്ചിളൂമലബ്വാര്‍ (ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ, കോഴിക്കോട്‌ - 4) al}: 136 - 137. 9, എം. ഗംഗാധരന്‍, “നേര്‍ച്ചയുടെ കേരളീയമാനങ്ങള്‍', മാപ്പിള പഠനങ്ങള്‍, പ്‌). 156 10. ഡോ. ഹുസൈന്‍ രണ്ടത്താണി, മാച്ചീള മലബാര്‍, പൂു.22 11, കെ.കെ മുഹമ്മദ്‌ അബ്ദുല്‍കരീം “മോയിന്‍കുട്ടി വൈദ്യരുടെ ആദ്യ കാല രചനകള്‍ എന്ന ഗ്പബന്ധത്തിലും, (മഹാകവി മോയിന്‍കുട്ടി വൈ ദൃര്‍ അനുസ്മരണ്രബന്ധങ്ങള്‍ യുവകലാസാഹിതി-1992) വി.എം. കുട്ടി “മാപ്പിളപ്പാട്ടിന്റെ ചരി്രസഞ്ചാരങ്ങള്‍” എന്ന കൃതിയിലും (ലിപിപബ്ബി ക്കേഷന്‍സ്‌, കോഴിക്കോട്‌-2007) ഈ ഗാനം എടുത്തു ചേര്‍ത്തിട്ടുണ്ട്‌. അബ്ദുല്‍കരിീമിന്റെ ്പരബന്ധത്തില്‍ അവസാനത്തെ ആറുവരിയില്ല; വി. എം. കുട്ടിയുടെ കൃതിയില്‍ ആദ്യത്തെ ഒമ്പതുവരികളും. വൃതൃൃസ്തമായ 116 നാലുവരി ചേര്‍ത്തുകാണുന്നുമുണ്ട്‌. എന്നാല്‍ എം.എൻ.കാരശ്ശേരി എഡി ററ ചെയ്ത “പുലിക്കോട്ടില്‍ കൃതികളില്‍” (കേരളസാഹിത്യ അക്കാദമി തൃശ്ശൂര്‍-2007) “ഹൂറിയോട്‌ എന്ന ശീര്‍ഷകത്തില്‍ പുലിക്കോട്ടില്‍ ഹൈ ദറിന്റെതായി ഇതുള്‍പ്പെടുത്തിക്കാണുന്നു. പാട്ടുകള്‍ വാമൊഴിയായി കൈമാറുമ്പോള്‍ സംഭവിക്കുന്ന മാറ്റമാണിത്‌. 12. മോയിന്‍കുട്ടി വൈദൃര്‍, കറാമത്ത്‌ മാല, അറബിമലയാളം പ., ഹി, 1329 (ഗക്കി.വ. 19117) തിരുരങ്ങാടി 13. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീം, മാച്ഛിളുകവിസാമാട്ട്‌ മോയില്‍ക്കുട്ടി വൈദ്യര്‍, (ആമിനാ ബുക്ക്‌സ്താള്‍, ഏനാമാക്കല്‍, 1955) പൂ.51. 14, മോയിന്‍കുട്ടി വൈദ്യര്‍, കൊട്ടാരംനര്‍ത്തകിന്മോട്‌, ഉദ്ധരണം : ബാല കൃഷ്ണന്‍ വള്ളിക്കുന്ന്‌, മഹാകവിമാോയില്‍ക്കുട്ടി വൈദ്യരുടെ കാവ്യ ലോകം, (വചനം ബുക്‌സ്‌, കോഴിക്കോട്‌, 2014), പു. 31-32 15. രാജേന്ദന്‍ എടത്തുംകര, “വൈദൃരുടെ തീവണ്ടി”, മാതൃഭൂമി വരാന്ത പ്പതിപ്പൂ, 24-05-2015 16. ടി.ലേ. 17. സലീഖത്ത്‌ പടപ്പാട്ടിന്റെ രചനാകാലം ഹിജ്റാവര്‍ഷത്തിലും കൊല്ല വര്‍ ഷത്തിലും നല്‍കിയിട്ടുണ്ട്‌. (ഇ.95) ഹിജ്റവര്‍ഷം 1285 ദുല്‍ഹജ്ജ്‌ 20 എ ന്നും മലയാളവര്‍ഷം 1047 കുംഭം 18 എന്നുമാണ്‌ പരാമര്‍ശം. ഇവ തമ്മില്‍ 4 വര്‍ഷത്തെ അന്തരം കാണുന്നു. ഹി.1285ന്‌ സമാനമായ ഗരി.വ. 1868-ഉം കൊല്ലവര്‍ഷം 1047ന്‌ സമാനമായ വര്‍ഷം 1872-മാണ്‌. ബദ്റുല്‍ മുനീറി ന്റെ രചനാകാലം (കി.വ 1872 ആയതിനാല്‍ സലീഖത്തിന്റെ കാലം, ഇതി ല്‍ ഹിജ്റവര്‍ഷത്തിന്‌ തുല്യമായ 1868-ആവാനാണു സാധ്യത. കൊല്ല വര്‍ഷസൂചനയില്‍ പിശക സംഭവിച്ചതാകാം. 18. F. Fawcett, ‘A Popular Mopla Song’, The Indian Antiquary -A Journal of Oriental Reseach, P. 65. 19. എം.എൻ.കാരശ്ശേരി “ബദര്‍ പടപ്പാട്ടിന്റെ ്രസക്തി” മഹാകവിമോയില്‍ കുട്ടി വൈദ്യര്‍ അനുസ്മരണ്രപബ്ന്ധങ്ങള്‍ (യുവകലാസാഹിതി, മല പ്പുറം, 1990) പു. 43-44. 20. ബഷീര്‍ ചുങ്കത്തറ, ഇശല്‍ ച്രകവര്‍ത്ത? മോയി൯ക്കുട്ടി വൈദ്യര്‍ (കേരള സാഹിതൃ അക്കാദമി, തൃശൂര്‍, 2010), af}. 111 21, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരിീം, മലച്ചുറം ഖിസ്ച്ചാട്ടകള്‍ (വ്യാഖ്യാം.), (ഇസ്‌ലാമിക ബുക്സ്റ്റാള്‍, ആലുവ, രണ്ടാം പ.1ടങ), പൂ. 7 117 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. ഭാഗം രണ്ട്‌ വൈദ്ൃര്‍ക്കൃതികളിലെ ആഖ്ഴ്ടാനതന്ത്രം 118 അധ്യായം : 4 ആഖ്യാനഭാഷി! വ്ാകരണസവിശേഷതകള്‍ മലയാളത്തിലെയും, അറബിമലയാളത്തിലെയും കാവ്യകര്‍ത്താക്കളില്‍ നിന്ന്‌ മോയിന്‍കുട്ടി വൈദ്യരെ വൃത്യസ്തനാക്കുന്ന ഘടകങ്ങളില്‍ ഗ്രധാനം അദ്ദേഹത്തിന്റെ ഭാഷാരീതിയാണ്‌. വിഭിന്നഭാഷകളിലെ പദങ്ങളും ്രയോഗ ങ്ങളും തത്സമ-തത്ഭവരുപങ്ങളില്‍ നിര്‍ലോഭം പ്രയോഗിക്കുന്ന കവി, മലയാള ത്തിലെ നാട്ടുമൊഴികള്‍ക്കും കവിതയില്‍ പ്രവേശനം നല്‍കുന്നു. പദങ്ങളെ ശുദ്ധം, അശുദ്ധം എന്നിങ്ങനെ വേര്‍തിരിക്കാനോ, മാറ്റിനിര്‍ത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. പരമ്പരാഗതവ്യാകരണനിയമങ്ങളെ യഥാവിധി പിന്തുടരുന്ന പതിവുമില്ല. ഉണ്ണായിവാരൃരെപ്പോലെ തന്റേതുമാര്തമായ ഒരു സ്വതന്ത്ര കാവ്യ ഭാഷ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഇപ്രകാരമുള്ള മോയിന്‍കുട്ടി വൈദ്യരുടെ രചനകളിലെ ഭാഷാപരമായ പ്രത്യേകതകള്‍ പരിശോധിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. I വിഭക്തിപ്രത്ൃയയങ്ങള്‍ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനായി നാമങ്ങളില്‍ ചേര്‍ക്കുന്ന ഗ്രതൃയങ്ങളാണ്‌ വിഭക്തികള്‍. നിർദ്ദേശിക, പ്രതിഗ്രാഹിക, സംയോജിക, ഉദ്ദേശിക, ്രയോജിക, സംബന്ധിക, ആധാരിക എന്നിങ്ങനെ പ്രധാനമായും ഏഴു വിഭക്തിയാണ്‌ മലയാളത്തിലുള്ളത്‌. സംസ്കൃതത്തിലെ പ്രഥമ, ദ്വിതീയ, തൃതീയ മുതലായ സംജ്ഞകള്‍ക്കു പകരം മലയാളത്തില്‍ വിഭക്തിപ്രത്യൃയങ്ങള്‍ക്ക്‌ ്രതൃയകം പേരു നല്‍കുകയായിരുന്നു കേരളപാണി നി ചെയ്തത്‌. പില്‍ക്കാല വൈയാകരണന്മാരും ഈ രീതി സ്വീകരിച്ചു. മലയാളത്തിലെ വിഭക്തി്രത്ൃയങ്ങളെല്ലാം മോയിന്‍കുട്ടി വൈദ്യരുടെ കൃതികളിലും ്രയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ ചില പ്രത്യയങ്ങള്‍ക്ക്‌ മലയാളത്തി ല്‍ നിന്ന്‌ വൃതൃസ്തമായ അര്‍ത്ഥകല്‍പനകളാണുള്ളത്‌. തമിഴവിഭക്തികളും, ഭാഷയിലെ ലുപ്ത്രപചാരങ്ങളായ ചില (്പതൃയങ്ങളും അപൂര്‍വ്വമായി ര്രയോ ഗിച്ചു കാണുന്നുണ്ട്‌. ചില ഉദാഹരണങ്ങള്‍ നോക്കുക: 119 1. നിർദ്ദേശിക ഭാഷയിലെ (്പഥമവിഭക്തിയായ നിര്‍ദ്ദേശികക്ക്‌ ്രതൃയേകം (്പത്യയമില്ല. ഈ വിഭക്തിയില്‍ നാമം വാകൃത്തിലെ കര്‍ത്താവിനെ കുറിക്കുന്നു. ്രത്ൃയ ത്തിന്റെ സഹായമില്ലാതെ തന്നെ നാമത്തിന്‌ മറ്റു പദങ്ങളുമായി ചേര്‍ന്നുനില്‍ ക്കാനാവും. ഉദാ. “ഉടനെ ജുമയ്ലത്ത്‌ ഇറങ്ങി നടന്‌ ചെണ്ട്‌ (ബ.മു.74) “നബി തങ്കള്‍ അസ്ഹാബിമാരില്‍യെല്ലാം നാടി” (ബ.ഖി.84) 2. ്രതിഗ്രാഹിക മലയാളത്തിലെ രണ്ടാംവിഭക്തിയായ പ്രതിഗ്രാഹികയുടെ ്രത്യയം “എ” ആണ്‌. മലയാളശബ്ദങ്ങളില്‍ മാശ്രമല്ല; അറബി, ഉര്‍ദു, തമിഴ്പദങ്ങളിലും ഈ പ്രതൃയം ചേര്‍ന്നു വരുന്ന രൂപങ്ങള്‍ വൈദ്ൃര്‍ക്കൃതികളിലുണ്ട്‌. ഉദാ. മുന്നിലെ - ബ.മു. 30 നമ്മിലെ - സലാ. 6 പിറകെ - മ.പ്‌, 4 അറബിപദങ്ങള്‍ മനതെ (മാത്‌ + എ) - ബ.മു. 4 അബ്ദെ (അബ്ദ്‌ + എ) - ബ.മു. 8 സുൃബ്ഹാനെ (സൃബ്ഹാന്‍ + എ) - ബ.മു. 24 അസാകിറെ (അസാകിര്‍ + എ) - ബ.മൂൃ. 32 റിജാല്‍കളെ (0122003 + കള്‍ + എ) - ബ.ഖി.16 മജ്നുനെ (മജ്നുൂന്‍ + എ) - ബ.ഖി.95 ഭബിയെ (ഒബി + ag) - ഒ.മാ.ക.16 ദാബ്ഡെ (agony + ag) - ഒ.മാ.ക.16 വൃഞ്ജനാന്തശബ്ദത്തോട്‌ വിഭക്തി്രത്ൃയയം ചേരുമ്പോള്‍ “ഇന്‍ ഇട നില വരുന്നു." Melman (ഗുലാം + ഇന്‍ + എ) - ബ.മ).8 അറബിമലയാളത്തിലെ ്രതിഗ്രാഹിക്രപത്ൃയയങ്ങള്‍ ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്ൃയയമായ “എ” എന്നതിനോടൊപ്പം, “നെ, അ, ആ എന്നിവയും വൈദ്യര്‍ക്കൃതികളില്‍ പ്രയോഗിക്കുന്നുണ്ട്‌. 120 വൈദൃര്‍ക്കുമുമ്പ്‌ രചിക്കപ്പെട്ട മുഹ്യിദ്ദീന്‍മാല, ചേറുര്‍പടപ്പാട്ട മുതലായ കൃതി കളിലും ഈ പ്രയോഗമുണ്ട്‌. മുഹ്യിദ്ദിന്‍മാലയിലെ “കോത്തേന്‍ ഈ മാലാനെ നൂറ്റമ്പത്തഞ്ചുമ്മല്‍' എന്ന പ്രയോഗം നോക്കുക. അറബിമലയാളത്തില്‍ പ്രതിഗ്രാഹികയുടെ, രണ്ടാം്പത്ൃയമായി “നെ” എന്നതിനെ പരിഗണിക്കാവുന്നതാണ്‌. മലയാളത്തി ലെ പുല്ലിംഗ്രപത്ൃയയമായ “അന്‍ ചേര്‍ന്നുവരുന്ന നാമശബ്ദത്തോട്‌ (പതിഗ്രാ ഹികാവിഭക്തി ചേരുമ്പോഴുണ്ടാകുന്ന (ഉദാ.രാമനെരൂപത്തില്‍നിന്നും വ്ൃതൃ സ്തമാണിത്‌. വൈദൃര്‍ക്കൃതികളിലെ ‘കിളത്തിനെ (കിഴവിയെ) ബ.മു.25, കലി മാനെ (കലിമയെ) സ.പ.ട5, ചണ്ടനത്തൊട്ട്‌ (ശണ്ഠയെത്തൊട്ട്‌) ഉ.പ.23 തുടങ്ങി യവ ഉദാഹരണങ്ങള്‍. ്രതിശ്രാഹികയുടെ “എ കാരത്തിനു പകരം “അ കാരം ഗ്പയോഗിക്കുന്ന രീതി പ്രാചീനകൃതികളില്‍ കാണാം. തിരുനിഴല്‍മാലയില്‍ ‘“അരിക്കെന്‌, “അള കെയ്‌, 'മക്കെള' തുടങ്ങിയ രുപങ്ങള്‍കാണുന്നു. (പദമധ്യത്തില്‍ “അ കാരത്തി നുപകരം “എ കാരം കടന്നുവരുന്നത്‌ തിരുനിഴല്‍മാലയിലെ പ്രത്യേകതയാ ണ്‌.) പില്‍ക്കാലകവികള്‍ ഈ രൂപം ഉപേക്ഷിച്ചെങ്കിലും അറബിമലയാഭ്രഗന്ഥ കാരന്മാര്‍ അതു സംരക്ഷിച്ചുപോന്നു. “അ, “ആ” എന്നിവ പ്രതിഗ്രാഹികാപ്ര തൃയമായി അവര്‍ പ്രയോഗിച്ചു. വൈദ്യരുടെ രചനകള്‍ തന്നെയാണ്‌ ഇതില്‍ ഗ്രഥമസ്ഥാനത്തുളളത്‌. കടിയാളന (കടിക്കുന്നവനെ) - സലാ.7 ഒക്കാ (ഒക്കെ) - സലാ.44 എന്നാ (എന്നെ) - ബ.ഖ. 42 പിന്നാ (പിന്നെ) - മ.പ.46 എന്‍ കൂടാ (എന്റെ കൂടെ) - ബ.മ).81 നാരിന (നാരിയെ) - സലാ.4 അതിനാലേറാ (അതിനാല്‍ ഏറെ) - 1.0}. 10 പരിശോട (പരിശോടെ) - മ.പ.10 നിന്‍ ഹളര്‍ കൊളഭ്ളാ(നിന്‍ ഹളര്‍കൊഭളെള) - മ.പ.46 എന്നിങ്ങനെ മലയാളശബ്ദങ്ങളിലും ഇന്‍സാന (ഇന്‍സാന്‍ + അ) - ബ.മ).82 ബിന്‍തിന (ബിന്‍ത്‌ + ഇന്‍ അ) - സലാ.14 മുതലായ അറബിശബ്ദങ്ങളിലും ഇതു കാണുന്നുണ്ട്‌. 121 3. സംയോജിക മലയാളത്തിലെ മൂന്നാംവിഭക്തി സംയോജികയുടെ ്രതൃയം “ഓട്‌”, ഒട്‌” എന്നിവയാണ്‌. “ഒടു, നുൽ, കൊണ്ട്‌ എന്നിവയാണ്‌ ലീലാതിലകത്തില്‍ പറയു ന്ന പ്രത്യയങ്ങള്‍. മലയാളം, തമിഴ്‌, അറബിപദങ്ങളില്‍ “ഓട്‌, ഒട്‌” എന്നിവ ചേര്‍ന്നുവരുന്ന രൂപങ്ങള്‍ വൈദ്യരുടെ രചനകളില്‍ കാണാം. മലയാളം അരികരോട്‌ (അരികര്‍ + ഓട്‌) - Mal. 31 സഹജരോട്‌ (സഹജര്‍ + ഓട്‌) - Mal. 34 അലിയോട്‌ (അലി + ഓട്‌) - ഓ.മാ.ക. 2 അവനോട്‌ (അവന്‍ + ഓട്‌) - സലാ. 8 തമിഴ്‌ കോനോട്‌ (കോന്‍ + ഓട്‌) - സ.പ. 29 തമ്പിയൊട്‌ (തമ്പി + ഒട്‌) - മ.പ്‌. 36 അറബി ദാറോട്‌ (ദാര്‍ + ഓട്‌) - സ.പ. 27 സയാജോട്‌ (സാജ്‌ + ഓട്‌) - സ.പ. 30 റസൂലോട്‌ (റസൂല്‍ + ഓട്‌) - ബഖി. 3 റജുലോട്‌ (റജൂല്‍ + ഓട്‌) - ബ.മു. 30 ശൈഖോട്‌ (ശൈഖ! + ഓട്‌) - മ.പ. 35 ദാബ്ഡോട്‌ (ദാബ്ബ്‌ + ഓട്‌) - ഒ.മാ.ക. 16 ഹുബൊട്‌ (ഹുബ്] + ഒട്‌) - ബ.ഖി. 6 ഹംദൊട്‌ (ഹാംര്‍ + ഒട്‌) - Mol. 1 സംയോജികാ പ്രതൃയമായ ‘ഓട്‌ നുൂപകരം ആധാരികാ പ്രത്ൃയമായ “ഇല്‍” ചേര്‍ക്കുന്ന പതിവുണ്ട്‌. അത്തരം ഗ്രയോഗങ്ങള്‍ ധാരാളമായി കടന്നുവ രുന്നതിനാല്‍ ഇത്‌ അറബിമലയാളത്തിന്റെ വ്യാകരണസവിശേഷതയാണെന്നും നിരീക്ഷിക്കുന്നവരുണ്ട്‌. മലയാളത്തിലും അന്ൃഭാഷാശബ്ദങ്ങളിലും ഈ പ്രതൃ യം ്രയോഗിച്ചതുകാണാം. മലയാളം സിറിയയില്‍ (സ്ത്രീയോട്‌) - സ.പ. 69 122 അവനില്‍ (അവനോട്‌) - ബ.മു. 13 എന്നില്‍ (എന്നോട്‌) - ബ.മു. 13 അവരില്‍ (അവരോട്‌) - ബ.മു. 22 ഫോശരില്‍ (ഭോഷന്മാരോട്‌) - Mal. 44 മോനില്‍ (മോനോട്‌) - സലാ. 8 പിതാവില്‍ (പിതാവിനോട്‌) - സലാ. 12 തമിഴ്‌ പെണ്ടിയില്‍ (സ്ത്രീയോട്‌) - സ.പ. 44 ഉങ്കളില്‍ (നിങ്ങളോട്‌) - ബ.മു. 10 തായാരില്‍ (അമ്മയോട്‌) - ഒ.മാ.ക. 13 അറബി ജുൂനുദില്‍ (ജുനുദ്‌ + ഇല്‍ - സൈന്യത്തോട്‌) - സ.പ. 44 അമീറോരില്‍ (അമീര്‍ + ഓര്‍ - ഇല്‍ - മന്ത്രിമാരോട്‌)- ബ.മു. 21 അബൂസയ്യാദില്‍ (അബൂസയ്യാദ്‌ + ഇല്‍ - അബൂസയ്യാദിനോട്‌) - ബ.മു. 21 4. ഉദ്ദേശിക ക്ക്‌, 'ള്‌ എന്നിവയാണ്‌ നാലാംവിഭക്തിയായ ഉദ്ദേശികക്ക്‌ കേരളപാ ണിനീയം നിര്‍ദ്ദേശിക്കുന്ന ്രതൃയങ്ങള്‍. ഇതില്‍ 'ള്‌” എന്നത്‌ “ക്‌ കാരം ലോപി ച്ചു വരുന്നതാണ്‌. ലീലാതിലകകാരന്‍ ഇതിന്‌ “ക്കു, ന്നു” എന്നീ (്രതൃയങ്ങള്‍ വിധിക്കു ന്നു. ഭാഷാകരാടിലീയം, തിരുനിഴല്‍മാല, അനന്തപുരവര്‍ണനം മുതലായവയി ല്‍ “ക്കു, ന്നു, നു” എന്നിവ ഇടകലര്‍ന്നു കാണുന്നുണ്ട്‌. വൈദ്ൃര്‍ക്കൃതികളില്‍ വരുന്ന ഉദ്ദേശികാ്രതൃയങ്ങളുടെ സ്വഭാവം പരി ശോധിക്കാം. മലയാളത്തിലും അനൃഭാഷാശബ്ദങ്ങളിലും ഈ പ്രതൃയം ചേര്‍ ന്നുവരുന്നുണ്ട്‌. മലയാളം നമുക്ക്‌ - Mal, 13 കളളിക്ക്‌ - Mal, 43 കൊടുമക്ക്‌ - Mal, 49 123 അവര്‍ക്ക്‌ - മ.പ. 11 ചണ്ടക്ക്‌ - എ.പ.5 തമിഴ്‌ ഉയിര്‍ക്ക്‌ - മ.പ. 33 യെങ്കള്‍ക്ക്‌ - മ.പ. 46 ഉന്നയ്ക്ക്‌ - സ.പ. 12 അറബി മാലിന്‌ - 9.01, 4 ബയ്ളക്ക്‌ (ബയ്‌അത്‌ ക്ക്‌) - ഉ.പ. 7 കതബിന്‌ - മ.പ. 37 “ന്‌'(ള) എന്നതിനു പകരം റക്കു” ചേര്‍ന്നുവരുന്ന രൂപങ്ങളും കാണാം. തമിഴിലും അറബിത്തമിഴിലും സുലഭമായ ഇത്തരം ്രയോഗങ്ങള്‍ താരതമ്യേന കുറവാണ്‌. പിതാവുക്ക്‌ - ബു.മു. 68 ചെല്‍വദുക്ക്‌ - ബു.മു. 26 മയില്‍ക്കു - മൂല.6 ഇരിക്കുവതുദുക്ക്‌ - മൂല. 4 അന്ത്യത്തിലുള്ള “a ഇരട്ടിച്ചു വരുന്ന 'ന്നു', “ന്ന്‌ എന്നിവ പ്രത്ൃയയങ്ങളായി ഉപയോഗിക്കുന്നവ കെട്ടിന്നു - മുല. 4 അര്‍ശിന്നു - മൂല. 4 ആയദിന്ന്‌ - ഉ.വ 11 അഹ്്‌ല്‍ ബയ്തിന്ന്‌ - ഉ.പ. 12 “ന്‌” പ്രത്ൃയത്തിനുമേല്‍ റക്കു” ചേര്‍ന്നുവരുന്ന രീതി പ്രാചീനമലയാള ത്തിലുണ്ടായിരുന്നു. വടക്കേമലബാറിലെ വായ്മൊഴിയില്‍ ഇപ്പോഴും ഇതു നിലവിലുണ്ട്‌. വൈദ്യരുടെ വിവിധ കൃതികളില്‍ ഈ രൂപം കാണാം. മകനിക്ക്‌ - ബ. ഖി. 36 മരുമോനിക്ക്‌ - ബ.മു. 94 അവനിക്ക്‌ - Mm). 4 124 5. ്രയോജിക “ആല്‍ എന്നതാണ്‌ ഭാഷയിലെ ്പയോജികാഗ്രത്യയം. “ഇതില്‍ നിന്റു', “മേല്‍ നിന്റു', “ഏല്‍ നിന്റ എന്നിങ്ങനെ മൂന്നുരൂുപങ്ങള്‍ ലീലാതിലകം ഇതി ന്റെ ്രതൃയങ്ങളായി ചൂണ്ടിക്കാണിക്കുന്നു. തിരുനിഴല്‍മാലപോലുള്ള ്രാചീന കൃതികളില്‍ “കൊണ്ടു” എന്ന രൂുപവുമുണ്ട്‌. മലയാളം, തമിഴ്‌, അറബി, പേര്‍ഷ്യന്‍ശബ്ദങ്ങളില്‍ “ആത്‌ പ്രത്യയം ചേര്‍ന്നരുപങ്ങള്‍ വൈദൃരുടെ രചനകളില്‍ കാണാം. കേമത്താല്‍ - Mal 7 കനകത്താല്‍ - സലാ. 11 അടിത്തതിനാല്‍ - സ.പ.67 പിരിശത്തിനാല്‍ - Mal, 41 അഞ്ജനക്കണ്ഠിനാല്‍ - ബ.മു. 72 അറബി ഹുബ്വാല്‍ (ഹുബ്്‌ + ആല്‍) - Mal, 4 രാഹത്താല്‍ (റാഹത്ത്‌ + ആല്‍) - ഉ.പ. 15 സ്വയ്ഹത്താല്‍ (സ്വയ്ഹത്ത്‌ + ആല്‍) - ബ.ഖി. 22 ഖുര്‍ബാല്‍ (ഖുര്‍ബ്‌ + ആല്‍) - ബ.ഖി. 40 (961908 (ഇശ്ഖ്‌ + ആല്‍) - ബ. ഖി. 42 ഫിളളാല്‍ (ഫിളള്‌ + ആല്‍) - ബ.മു. 37 യദിയാല്‍ (യദ്‌ + ആല്‍) - സലാ. 7 ഹലാക്കാല്‍ (ഹലാക്ക്‌ +ആല്‍) - മ.പ. 28 റജുലാല്‍ (റജുല്‍ ആല്‍) - ബ.ഖി. 97 “ആല്‍ എന്നതിനോടൊപ്പം “എ കാരം കൂടിച്ചേര്‍ത്ത്‌ “ആലെ എന്നോ “ആലേ” എന്നോ ്രയോജികാര്‍ത്ഥത്തില്‍ ഗ്രയോഗിക്കുന്നു. ഈ ്രയോഗവും അറബിമലയാളകാവ്യങ്ങളില്‍ പൊതുവെ സ്വീകരിക്കപ്പെടുിടുണ്ട്‌. അദൃപത്താലേ (അത്ഭൂൃതത്താല്‍) - സലാ 11 കോശത്താലേ (ഘോഷത്താല്‍) - സലാ.44 സബബിനാലേ (കാരണത്താല്‍) - എ.പ. 6 അരുളാലെ (അരുളാല്‍) - ഉ.പ്‌. 107 ഭര്‍ബാലേ (അടിയാല്‍) - ബ.മു. 56 125 ബയമിനാലേ (ഭയത്താല്‍) - M.D}. 72 പിറവാള ചുണ്ടാലെ (പവിഴച്ചുണ്ടാല്‍) - ബ.മു. 74 എന്നാല്‍ “ആലെ' എന്ന (രപത്ൃയയം, എപ്പോഴും ്രയോജികാര്‍ത്ഥത്തിലാ വണമെന്നില്ല. ആധാരികാര്‍ത്ഥത്തിലും, “അതോടുകൂടി” എന്ന അര്‍ത്ഥത്തിലും ഈ ്രയോഗമുനണ്ട്‌. ശണമിലെ (ക്ഷണത്തില്‍) - ബ.മു. 64 ശയനത്തിലെ (ഉറക്കത്തില്‍) - OM). 65 താളമിനാലേ (താളത്തോടുകൂടി) - സലാ 36 സുറുറാലേ (സന്തോഷത്തോടുകൂടി - അറബി) - ബ.മു. 5 ്രയോജികാര്‍ത്ഥത്തില്‍ “കൊണ്ട്‌ എന്ന ഗ്രതൃയം പ്രാചീനകൃതിയായ “അനന്തപുരവര്‍ണന യില്‍ പ്രയോഗിച്ചിട്ടുണ്ട. ഈ പ്രയോഗം അപൂര്‍വ്വമായി വൈദ്യരും സ്വീകരിച്ചിരിക്കുന്നു. “തിരുവരുള്‍ കൊണ്ടെ (മ.പ.9) എന്നത്‌ ഉദാ ഹരണം. 6. സംബന്ധിക ആറാംവിഭക്തിയായ സംബന്ധികക്ക്‌ 'ന്റെ', “ഉടെ എന്നീ ്രത്യയങ്ങളു ണ്ട്‌. ഇതിന്‌ ലീലാതിലകത്തില്‍ നിര്‍ദ്ദേശിക്കുന്ന ്രത്യയങ്ങള്‍ ന്നു, ക്കു, ഇടെ, എടെ, ന്റെ” എന്നിവയാണ്‌. ഇതില്‍ ന്നു, ക്കു” എന്നിവ ഉദ്ദേശികയില്‍പ്പെടുന്ന വയാണ്‌. മറ്റുള്ളവ മധ്യകാലതമിഴിലെ “ഉടയ്‌ യുടെ രൂപഭേദങ്ങളാണ്‌. വൃതൃസ്തഭാഷാശബ്ദങ്ങളോട്‌ സംബന്ധികയുടെ ്രതൃയങ്ങള്‍ ചേര്‍ ന്നുവരുന്ന രൂപങ്ങള്‍ വൈദ്ൃര്‍ക്കൃതികളിലുണ്ട്‌. ചില ഉദാഹരണങ്ങള്‍ ചുവടെ: എന്റെ - ബ.മു. 33 തന്റെ - ബ.മു. 64 നിന്റെ - ബ.മു. 76 അളുദെന്റെ - ബ.മു.14 എനദുടെ - ബ.മു.55 സുബൈറിന്റെ - ബ.മു. 33 മലികിന്റെ - ബംമൂ. 15 ഖിതാലിന്റെ (ഖിതാല്‍ + ന്റെ) - ബഖി. 4 നാഖ്വത്തിന്റെ (നാഖ്വത്ത്‌ + ന്റെ) - ഓ.മാ.ക. 3 ബിന്‍തുടെ (ബിന്‍ത്‌ + ഉടെ) - ബ.മു. 8 126 സംബന്ധികയുടെ (പതൃയങ്ങള്‍ തന്നെ, പരസ്പരദംമാറ്റി ്രയോഗിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. ഉദാ. ഹരിന്റെ (ഹരിയുടെ) - ബ.ഖി. 44 നബിന്റെ (നബിയുടെ) - മ.പ. 9 സംബന്ധികാര്‍ത്ഥത്തില്‍ പ്രതിഗ്രാഹികയുടെ പ്രത്യയം ചേര്‍ത്ത ്രയോ ഗങ്ങള്‍ കാണാം. “മുഹ്‌യിദ്ദീന്‍മാല പോലുള്ള ആദ്ൃകാലകൃതികളിലും ഇത്ത രം രൂപങ്ങളുണ്ട്‌. ഉദാ. അവരെ അര്‍വാഹുകള്‍ (അവരുടെ ആത്മാക്കള്‍) - മ.പ. 30 സാജാരെ (ഭര്‍ത്താക്കന്മാരുടെ) - Mal, 7 വളര്‍ ചേരരെ (മഹത്ത്വം ചേര്‍ന്നവരുടെ) - മ.പ. 1 ബദ്രീങ്ങളെ പുകള്‍ ഹഖ്വിനാല്‍ (ബദ്രീങ്ങളുടെ മഹത്ത്വത്താല്‍)- ബ.ഖി. 6 നരരെ ത്വആമുണ്ടെ മണം (മനുഷ്യരുടെ ഭക്ഷണം കഴിച്ച മണം) - ബ.മു. 76 7. ആധാരിക ആധാരികക്ക്‌ കേരളപാണിനീയത്തില്‍ പറയുന്ന ്രത്ൃയങ്ങള്‍ ‘Md’, “കല്‍” എന്നിവയാണ്‌. ലീലാതിലകത്തില്‍ ഇതോടൊപ്പം “ഇലെ, പക്കല്‍” എന്നീ ്രത്യയങ്ങളും നിര്‍ദ്ദേശിച്ചു കാണുന്നുണ്ട്‌. വൈദ്യരുടെ ്രയോഗമാത്ൃകകള്‍ നോക്കുക. മലയാളം ഇടത്തില്‍ - ത.പ. 35 ബേകത്തില്‍ - Mal 7 കടുപ്പത്തില്‍ - Mol. 7 തിരുമുമ്പില്‍ - സലാ11 ബാദുക്കല്‍ - ഒ.മാ.ക.11 ഉര്‍ദു ദില്ലില്‍ (ദില്‍ + 9903) - സ.പ. 26 ഹാതിനില്‍ (ഹാത്‌ + ഇന്‍ + ഇല്‍) - ബ.മു. 55 127 അറബി സ്വദ്റില്‍ (സ്വദര്‍ + ഇല്‍) - സ.പ. 64 അയ്നില്‍ (അയ്‌ന്‍ + ഇല്‍) - സ.പ. 64 ഭാഹിറില്‍ (890016 + 9003) - Mal, 23 ഹര്‍ബില്‍ (ഹര്‍ബ്‌ + ഇല്‍) - ഉ.പ്‌, 44 അര്‍ളില്‍ (അര്‍ള്‌ + ഇല്‍) - ഉ.പ്‌. 54 സറീറില്‍ (സറീര്‍ + ഇല്‍) - ബ.മു. 39 ഹാലില്‍ (ഹാല്‍ + ഇല്‍) - ബ.മ). 81 ഹബ്സില്‍ (ഹബ്സ്‌ + ഇല്‍) - ബ.മു. 86 ബയ്തില്‍ (ബയ്ത്‌ + ഇല്‍) - മ.പ. 35 390103 (306 +9003) - Man, 97 കേരളപാണിനീയമനുസരിച്ച്‌ അനുസ്വാരത്തിലവസാനിക്കുന്ന ശബ്ദങ്ങ ളില്‍ “ഇല്‍” ചേരുമ്പോള്‍ റത്ത്‌ ഇടനിലവരണം. എന്നാല്‍ ഈ ഇടനില ചേര്‍ന്നു വരുന്നതും, ഉപേക്ഷിച്ചതുമായ വൃതൃയസ്തരുപങ്ങള്‍ കാണുന്നു. ക) “ത്ത്‌” ഇടനില ചേര്‍ന്നവ നേരത്തില്‍ - മ.പ്‌, 50, ഹി. 26 ദേശിയത്തില്‍ - ഹി. 24 മാര്‍ക്കത്തില്‍ - ഹി. 24 നകരത്തില്‍ - മ,പ,37 സമയത്തില്‍ - 01.46 ദുരത്തില്‍ - ബ.മു.76 ഇത്തരത്തില്‍ - ബ.മൂ.80 ശണത്തില്‍ - ബ.മൂ.82 ദേശത്തില്‍ - സ.പ.26 al) ത്ത്‌” ഇടനില ഉപേക്ഷിച്ചവ അടക്കമില്‍ - ബ.ഖി.37 സുവര്‍ക്കമില്‍ - ബ.ഖി. ടെ കാത്രമില്‍ - ബ.ഖി.73 രണമില്‍ - ത,പ്‌.1 കുലമില്‍ - മ.പ,41 ശണമില്‍ - ബ.ഖി.37 128 അനുസ്വാരാന്തശബ്ദങ്ങളില്‍ “ഇല്‍” ഗ്രതൃയം ചേരുമ്പോള്‍ രണ്ട്‌ ഇട നില ചേര്‍ക്കുന്ന വിചിശ്തരുപവുമുണ്ട്‌. “ത്ത്‌ എന്നതിനു തുടര്‍ച്ചയായി “ഇന്‍ കൂടിവരുന്ന രീതിയാണത്‌. ഉദാ. കളത്തിനില്‍ (കളത്തില്‍) - ബ.മു. 30 സ്വര്‍ഗ്ഗത്തിനില്‍ (സ്വര്‍ഗ്ഗത്തില്‍) - Mal. 8 അറബിശബ്ദങ്ങളോട്‌ ആധാരികാ്രതൃയം ചേര്‍ക്കുന്നതിനുമുമ്പ്‌ “ഇന്‍” ഇടനില ചേര്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. ലയ്ലിനില്‍ (ലയ്ല്‌ + ഇന്‍ + ഇല്‍) - ബ.മഃ;.11 സീനത്തിനില്‍ (സീനത്ത്‌ +ഇന്‍ ഇല്‍) - ബ.മു.72 ബാബിനില്‍ (ബാബ്‌ + ഇന്‍ + ഇല്‍) - ഒ.മാ.ക 5 മനതിനില്‍ (290) + ഇന്‍ + ഇല്‍) - സ.പ.95 സൃഖ്നില്‍ (സൃഖ്‌ + ഇന്‍ + ഇല്‍) - ബ.മു.18 ഹാലിനില്‍ (ഹാല്‍ + ഇന്‍ + ഇല്‍) - ഹി. 22 ഹയയൂറിനാല്‍ (ബ.മു.12), സുര്‍അത്തിനാല്‍ (ബ.മു.൫) എന്നിങ്ങനെ ്രയോ ജികാപ്രത്യയത്തിനു മുമ്പും ഇന്‍” ചേര്‍ന്ന ശബ്ദങ്ങള്‍ കാണാം. “ഇല്‍” പ്രത്യയം ലോപിച്ച രൂപങ്ങള്‍ “ഇല്‍” എന്ന രപത്ൃയയത്തിന്റെ കൂടെ, ദ്യോതകശബ്ദമായ “നിന്ന്‌ ചേരു മ്പോള്‍ വരുന്ന മാറ്റം ശ്രദ്ധേയമാണ്‌. ബദ്റുല്‍മുനീര്‍ 30-ാം ഇശലിലെ “ഉണര്‍ന്ദ പ്പോള്‍ കിനാവിന്ന്‌ ഹുസ്നുല്‍ജമാല്‍' (ഹുസ്നുല്‍ജമാല്‍ സ്വപ്നത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍) എന്ന പാദം നോക്കുക. ഇവിടെ “കിനാവില്‍ നിന്ന്‌ എന്ന അര്‍ ത്ഥത്തില്‍ ‘കിനാവിന്ന്‌ എന്നാണു ്രയോഗം. ഇടയ്ക്കുള്ള “ഇല്‍” പ്രത്യയം, വാമൊഴിയിലെന്നപോലെ ലോപിച്ചിരിക്കുന്നു. വൈദ്യരുടെയും പില്‍ക്കാല കവികളുടെയും കൃതികളില്‍ ധാരാളമായി ്രത്ൃക്ഷപ്പെടുന്ന രൂപമാണത്‌. മറ്റു ചില ഉദാഹരണങ്ങള്‍ ബുസ്താനിന്ന്‌ (ബുസ്താനില്‍ നിന്ന്‌) - ബ.മു. 38 മഹ്ശറിന്ന്‌ (മഹ്ശറയില്‍ നിന്ന്‌) - മ.പ. 30 ശാമിന്ന്‌ (ശാമില്‍ നിന്ന്‌) - ബ.ഖി. 8 കഅ്ബത്തിന്ന്‌ (കഅബയില്‍ നിന്ന്‌) - ബ.ഖി. 16 ഖസ്വറിന്ന്‌ (ഖ്വസ്റില്‍ നിന്ന്‌) - ബ.മു. 45 129 8. സംബോധന ഭാഷയിലെ ഏഴുവിഭക്തികള്‍ക്കു പുറമെ, സംബോധനയെയും ഒരു വിഭ ക്തിയായി പരിഗണിച്ചുവരാറുണ്ട്‌. സംസ്കൃതത്തില്‍ ഇതു നിര്‍ദ്ദേശികയുടെ വകഭേദമാണെന്ന്‌ എ.ആര്‍ സൂചിപ്പിക്കുന്നു. നാമാന്തത്തില്‍ “ഏ എന്ന നിപാതം ചേര്‍ക്കുകയോ, സ്വരത്തിലവസാനിക്കുന്ന പക്ഷം അന്ത്യസ്വരം നീട്ടുകയോ ചെ യ്യുകയാണ്‌ 'സംബോധിക്‌ എന്നുകൂടി പേരുള്ള ഇതിന്റെ സ്വഭാവം. അന്‍ എന്ന പുല്ലിംഗ ്രതൃയമുള്ള നാമങ്ങളില്‍ “ന്‌ കാരം ലോപിച്ച്‌ അകാരം നീട്ടുന്ന പതി വും ഭാഷയിലുണ്ട്‌. (ഉദാ. രാമാ,). വൈദ്യര്‍ക്കൃതികളിലെ സംബോശധനാരുൃപങ്ങള്‍ പരിശോധിക്കാം. ക) മലയാളത്തിലെയും, മറ്റു ഭാഷകളിലെയും നാമങ്ങളോടൊപ്പം “ഏ” ചേര്‍ ത്തരുപങ്ങള്‍ മകനേ, - സലാ.5 കണ്‍മണിയേ, - ബ.ഖി. 41 മണിമകളേ, - ബ. മു. 26 നബിയേ, - ബഖി. 41 എനയ്‌ തരുളേ, - ബു.മു. 26 റഹ്മാനേ, - ബു.മു. 4 അബുജാഹിലേ, - ബ.ഖി. ദ ബുഡ്ഡേ, (കിളവീ) - ബു.മു. 26 ഹബീബുല്ലാവേ, - സ.പ. 95 ഖ) അന്ത്യസ്വരം ദീര്‍ഘിപ്പിക്കല്‍ കേളെടാ, ചടയാ മൂടാ, -ബ.ഖി. 85 ചദിയാ, കൊതിയാ, - ബ.ഖി. 85 കിളത്തീ, - ബ.മു. 26 ഗ) മലയാളത്തിലെ ലിംഗവചന്രപതൃയങ്ങള്‍ ചേര്‍ന്ന അറബിപദങ്ങളോട്‌, സംബോശധനാ്ത്യയങ്ങള്‍ കൂടി, ചേര്‍ന്ന ്രയോഗങ്ങള്‍ അഹദവനേ, (അഹദ്‌ അന്‍ -ഏ) - സ.പ. 93 ഹയ്യാനേ, (ഹയ്‌ +ആന്‍ഏ) - ബ.മു. 19 സ്വഫിയ്യരേ, (സ്വഫിയ - അര്‍+ഏ) - 9.01.13 ഫര്‍ദാനേ, (ഫര്‍ദ്+ആന്‍ +ഏ) - ബ.ഖി. 89 130 ഘ) അറബിസംബോധനാപ്രത്ൃയയമായ “യാ” ചേര്‍ന്ന രൂപങ്ങള്‍ യാ ഖൈറുൃുല്‍ ബറായാ,- ബ.ഖി. 8 യാ ഹബീബ്‌, - ബ.മു. ടെ യാ ബുനയ്യ, - ഉ.പ. 39 യബ്ന Goan, - ഉ.പ. 38 യാ നജിയല്ലാ, - ബഖി. 41 യാ മാലിഖനാ, - Aol, 1 യാ ഖവാലിഖനാ, - Aol, 1 യാ റഫീഖ്‌ - ബഖി. 35 യാ സവാദ്‌ - ബ. ഖി. 40 യാ മയലല്‍ ഉറുബാ - ബ.ഖി. 41 യാ ബിലാല്‍ - ബഖി. 74 ങ) അറബിസംബോധനാപ്രത്യയം ആദ്ൃത്തിലും, മലയാള്രപത്ൃയയം അന്ത്യ ത്തിലും ചേര്‍ന്ന രൂപങ്ങള്‍. യാ റസൂലുല്ലാവേ, - ഉ.പ. 26 യാ ഹബീബുല്ലാവേ, - ബ.ഖി. 92 യാ ഹംസത്തോരേ, - ഉ.പ. 108 അറബിവിഭക്തിരുപങ്ങളുടെ പ്രയോഗം അറബിശബ്ദങ്ങളില്‍ ആ ഭാഷയിലെ വിഭക്തിപ്രതൃയങ്ങള്‍കുടി ചേര്‍ ത്ത്‌ ്രയോഗിക്കുന്ന പതിവും വിരളമല്ല. മലയാളത്തിലെയും അറബിയിലെയും പ്രതൃയയോഗത്തില്‍ പ്രകടമായ വൃത്യാസമുണ്ട്‌. മലയാളത്തില്‍ നാമശബ്ദ ത്തിന്റെ ഒടുവിലാണ്‌ പ്രത്യയം ചേര്‍ക്കുന്നത്‌, അറബിയിലാവട്ടെ, അതു നാമ ത്തിനു മുമ്പിലാണ്‌ വരിക. ഉദാഹരണമായി വെള്ളം എന്നര്‍ത്ഥമുള്ള “മാ്ങ്‌ എന്ന ശബ്ദത്തോട്‌ ഫീ (ഇല്‍) മിന്‍ (നിന്ന്‌) ഇലാ (ലേക്ക്‌), അല്രമേല്‍) ബി (കൊണ്ട്‌) എന്നീ പ്രതൃയങ്ങള്‍ ചേരുന്ന രൂപങ്ങള്‍ ഇപ്രകാരമാണ്‌. ഫില്‍ മാഇ (വെള്ളത്തില്‍), മിനല്‍ മാഇ(വെളളത്തില്‍ നിന്ന്‌) ഇലല്‍ മാഇ(വെള്ളത്തിലേക്ക്‌) അലല്‍ മാഇ (വെള്ളത്തിനുമേല്‍) ബില്‍ മാഇ (വെള്ളം കൊണ്ട്‌) 131 കാവ്യങ്ങളില്‍ നിന്നുള്ള ചില പ്രയോഗങ്ങള്‍ ക) ഫീ ഫീ ബിസ്മില്ലാഹ്‌ (ദൈവനാമത്തില്‍) - ബ.ഖി 1 ഫീ സബീല്‍ (ദൈവമാര്‍ഗത്തില്‍) - മ.പ. 31 ഫീ ഹാദല്‍ യമി (ഈ ദിവസത്തില്‍) - ബ. ഖി. 92 ഫീ ഉമ്മില്‍ ഖുറാ (മക്കയില്‍) - ബ.ഖി. 48 ഫിസ്പമാഇ (ആകാശത്തില്‍) - ബ.ഖി. 88 alles Gods) (ഭൂമിയില്‍) - ബ.ഖി. 88 ഖ) ഇലാ ഇലയ്നാ (ഞങ്ങളിലേക്ക്‌) - ഉ.പ. 26 ഇലയ്ക്കും (നിങ്ങളിലേക്ക്‌) - ഉ.പ. 26 ഇലയ്ു (എന്നിലേക്ക്‌) - ഉ.പ. 35 ഇലല്‍ ജംഹൂതി (ജംഹുൂത്തിലേക്ക്‌) - ബ.ഖി. 3 ഇലല്‍ ജൂബ്വി (കിണറ്റിലേക്ക്‌) - ബ.ഖി. 91 ഇലൈഹിം (അവരിലേക്ക്‌) - ബ. ഖി. 14 ഗ) ബി ബി ഹുബ്ദി സ്വഹ്ബി നബിയ്യിന (പവാചകന്റെയും അനുചരന്മാരുടെയും സ്നേഹം കൊണ്ട്‌) - ബ.ഖി.6 ബി ഹഖിഹിം (അവരുടെ മഹത്ത്വം കൊണ്ട്‌) - ബഖി. 1 ബി റാസിഖ്വിനാ (നമ്മുടെ അന്നദാതാവിനെക്കൊണ്ട്‌) - തപ. 1 ബി ജന്നത്തിക്കല്‍ ഉലാ (അങ്ങയുടെ അത്യുന്നത സ്വര്‍ഗം കൊണ്ട്‌ - Mol. 1 ഘ) അലാ അലാ റസൂലില്ലാഹ്‌ (രപ്വാചകനുമേല്‍) - ബ.ഖി. 1 അലര്‍റഹ്മാന്‍ ദൈവത്തിനു മേല്‍) - ബഖി. 87 ങ) മിന്‍ മിനന്നാസൂതി (മനുഷ്യരുടെ ലോകത്തില്‍ നിന്ന്‌)- ബ.ഖി. 3 മിന്‍ഹും (അവരില്‍ നിന്ന്‌) - ബ.ഖി.56, 87 132 മിനര്‍റഹ്മാനി (കാരുണ്യവാനായ ദൈവത്തില്‍ നിന്ന്‌) - ബ.ഖി. 81 മിനസ്തമാഇ (ആകാശത്തു നിന്ന്‌) - ബ.ഖി. 81 11 സമുച്ചയനിപാതങ്ങള്‍ സമുച്ചയശബ്ദങ്ങളായ ‘ഉം, ഓ” എന്നിവയുടെ പ്രയോഗത്തിലും, മലയാ ളത്തില്‍ നിന്നും വൃത്യസ്തമായ ചില സവിശേഷതകള്‍ കാണാം. ക) സമുച്ചയശബ്ദങ്ങള്‍ മലയാളത്തിലും അനൃഭാഷാശബ്ദങ്ങളിലും ഒരു പോലെ ചേര്‍ത്തൃ്രയോഗിക്കുന്നു. അറബിപദങ്ങളില്‍ “ഉം” ചേര്‍ത്ത രൂപങ്ങള്‍ നോക്കുക. കലാമും - ബ.മു.8 ജവാബും - ബു.മു. 45 കുല്ലും - സ.പ. 29 ളര്‍ബും ജ്ൂര്‍ഹും - ബ.ഖി. 84 ഖുദ്റത്തും ഫസ്വാഹത്തും- മ.പ.4 ഖ) ഘടകപദങ്ങളില്‍ ഒന്നില്‍ മാര്രം സമുച്ചയ്രപത്യയം ചേര്‍ക്കുന്ന രീതിയു ണ്ട്‌. ആദൃകാലമണി്രവാളകൃതികളില്‍ അപൂര്‍വ്വമായി ചേര്‍ത്തുകാണു ന്ന ഇത്തരം്രയോഗങ്ങള്‍ വൈദ്ൃര്‍ക്കൃതികളിലും, ഇതര അറബിമല യാളകാവഴ്യങ്ങളിലും സര്‍വസാധാരണമാണ്‌. ചിലപ്പോള്‍ ആദൃപദത്തോടൊപ്പവും, മറ്റു ചിലപ്പോള്‍ അന്ത്യപദത്തോടു മാണ്‌ സമുച്ചയ്ത്യയം ചേര്‍ക്കുക. ഈ പദങ്ങള്‍ രണ്ടും മലയാളമോ, അറ ബിയോ ആവാം. വൃത്ൃസ്തഭാഷാശബ്ദങ്ങളുമാവാം. ഘടകപദങ്ങളില്‍ പുര്‍വുപദത്തോടു മാര്രം സമുച്ചയ്രപതൃയം ചേര്‍ത്ത രൂപങ്ങള്‍. നബിയും സ്വഹാബാക്കള്‍ (നബിയും അനുചരന്മാരും) - സലി,2൭) തഖ്ത്തും ബാശ്കാ (സിംഹാസനവും വാഴ്ചയും) - ബ.മു. 39 മുറാദും ദയ്നാ (ഉദ്ദേശ്യവും കടവും) - ബ.ഖി. 76 ഉത്തരപദത്തോട്‌ ഗ്രത്ൃയയം ചേര്‍ത്തതിനുദാഹരണങ്ങള്‍. കിറുഫാഹുബ്ദും (കൃപയും സ്നേഹവും) - ബ.മു. 5 നയൻന്‍മുക്കും (കണ്ണും മുക്കും) - ബ.മു. 59 ദുരവൈശൃനും (നാടുവാഴിയും വ്യാപാരിയും) - ബ.മൂ. 19 ഖമര്‍ശംസും (ചന്ദ്രനും സുര്യനും) - ബ.മു. 94 133 ഉടു ശീശോനും (നക്ഷ്രതവും ചന്ദ്രനും) - ബ.മൂ. 19 ഏകന്‍നാനും (ദൈവവും ഞാനും) - സലി. അറബിയിലെ സമുച്ചയശബ്ദമായ “വ” ചേര്‍ത്ത പദങ്ങള്‍ ഈസീ വ ഖസ്റജി (ഈസും ഖസ്റജും) - ബഖി. 8 ഖബില്‍തു വ സ്വബിര്‍തു (സ്വീകരിക്കുകയും ക്ഷമിക്കുകയും) - ബ.മു. 68 സ്വലാതും വ തസ്ലീമും (ദൈവാനുഗ്രഹവും രക്ഷയും) - മ.പ.1 ഹഖ്വും വ ഫള്ലിനാല്‍ (സത്യവും ശ്രേഷ്ഠതയും കൊണ്ട്‌) - ബഖി. 6 ഹംസയും വ ഹൈദറാം (ഹംസയും ഹൈദറും) - ബ.ഖി. 48 HI സമസ്തപദങ്ങള്‍ മലയാളപദങ്ങളോടൊപ്പം അനൃഭാഷാശബ്ദങ്ങളും, സമസ്തപദങ്ങളും നിര്‍ലോഭം പ്രയോഗിച്ചു ആസ്വാദകരെ വിസ്മയിപ്പിക്കുന്നതില്‍ കവിക്കുള്ള പാടവം മിക്ക ഇശലുകളിലും കാണാം. വിശേഷണവിശേഷ്യങ്ങള്‍ അറബിയില്‍ തന്നെ പ്രയോഗിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ട്‌. നോക്കുക. ഖൌരഫുല്‍ അളിം (കനത്ത ഭീതി) - സപ. 81 അജബുല്‍ കബീര്‍ (വലിയ ആശ്ചര്യം) - സപ. 81 അസദുല്ലാഹ്‌ (ദൈവത്തിന്റെ സിംഹം) - സപ. 81 ഖ്വര്‍യത്തുല്‍ ഈസാര്‍(നാടുവാഴുന്നവര്‍) - മ.പ. 61 ഹജ്റത്തുല്‍ ഖുദ്ദൂസ്‌ (വിശൃദ്ധ സന്നിധി) - സ.പ. 19 ഗസ്വത്തുല്‍ ഖുദ്ദൂസ്‌ (വലിയ യുദ്ധം) - ബഖി. 4 ഹുദാ അര്‍ല്‍ (നേര്‍മാര്‍ഗ്ഗവും നീതിയും) - ബ.ഖി. 54 ത്വാഉസുല്‍ അംലാക്ക്‌ (മാലാഖമാര്‍ക്കിടയിലെ മയില്‍) - ബ.ഖി. 8 ജഹ്ലത്തുല്‍ അളീം (വലിയ അജ്ഞത) - ബഖി. 57 സമാസിച്ച ഘടകപദങ്ങള്‍ വൃതൃസ്ത ഭാഷകളിലേതാവാം. മലയാളം, അറബി, പേര്‍ഷ്യന്‍, ഉര്‍ദു സംസ്കൃതം, തമിഴ്‌ എന്നീ ഭാഷകളിലെ പദങ്ങള്‍ ഇങ്ങനെ ഘടകപദങ്ങളായി വരുന്നു. ചില മാതൃകകള്‍ നോക്കുക. അറബി-മലയാളപദങ്ങള്‍ ശംസൊളി ശംസ്‌(അ) + ഒളി (മ) - സ.പ. ളര്‍ബടിവെട്ടു ളര്‍ബ്‌ (അ - അടി, വെട്ട (മ) - Mal, 22 പൊന്നുര്‍ പൊന്‍ (മ) + നൂര്‍ (അ) - മ.പ. 23 134 ഹയ്യവന്‍ ഹയ്യ്‌ (അ) + Ged (a) - Mal. 28 മഅ്നത്തലകള്‍ മത്നത്ത്‌ (അ) + അലകള്‍) - ബ.ഖി. 1 ആദിക്കലിമ ആദി(മ) + കലിമ (അ) - ബഖി. 1 മഹാഖന്നാസ്‌ മഹാ(സം) + ഖന്നാസ്‌ (അ) - ബ.ഖി.16 റഹ്മത്തക്കടല്‍ റഹ്മത്ത്‌ (അ) + കടല്‍ (a) - ബ.ഖി. 29 ശജര്‍കൊനമ്പ്‌ ശജര്‍ (അ) കൊമ്പ്‌ (മ) - ബ.മു. 30 ഖൈമക്കകം ഖൈമ (അ) ക്ക്‌ + അകം(മ) - ബ.ഖി 54 അഅ്ലാശിവന്‍ അഅ്ലാ(അ) ശിവന്‍ (സം) - ബ.ഖി. 46 ഇശ്റുന പൊന്‍ മിശ്കാല്‍ ഇഗശ്റുന (അ) + പൊന്‍ (മ) : മിശ്കാല്‍(അ) - ബ.ഖ്ി. 12 ശഖ്വക്കടല്‍ OVE (അ) - കടല്‍ (മ) - ബ.മു. 70 ഉയര്‍സൌനത്ത്‌ ഉയര്‍(മ), സത്ത്‌ (അ) - Mal, 44 ശജറിന്‍വല്‍ക്കം ശജര്‍ (അ) + ഇന്‍(മ) + വല്‍ക്കം (സം) - ബ.മു. 5 പാതി ലയ്ലില്‍ പാതി (മ) + ലയ്ല്‍(അ) + ഇല്‍(മ) - ബ.മു. 10 അയ്നിന്‍മണി GOW (GO) + ഇന്‍ (മ) +മണി(മ)- ഒ.മാ.ക.15 ഇൻസാൻ കൂട്ടം ഇന്‍സാന്‍ (അ) + കൂട്ടം (മ) - ബ.മു. 71 ത്വആമുണ്ടെ ത്വആം(അ) + ഉണ്ടെ (മ) - ബ.മു. 76 തിരുഹളര്‍ തിരു(മ) + ഹളര്‍ (അ) - ഹി. 22 ബാബടയ്ത്ത്‌ ബാബ്‌ (അ) - അടയ്ത്ത്‌ (മ) - ബ.മു. 10 സിറി ഹുറുത്ത്‌ സിറി (മ) + ഹുറുത്ത്‌ (അ) - ബ.ഖി. 75 ദാറകത്തില്‍ ദാര്‍ (അ) - അകത്തില്‍ (മ) - ബ.മു. 39 അറബി-തമിഴ ഇറയ്ഹാകിം ഇറയ്‌ (ത) + ഹാകിം (അ) - മ.പ.26 അബൂതായും അബു(അ) + തായ്‌ (ത) + ഉം (മ)- മ.പ.27 തുയയവന്‍ ബയ്ത്ത്‌ തുയ്യുവന്‍ (ത) + ബയ്ത്ത്‌ (അ) ൦- മ.പ.35 കുളലി ഹൂറുറകള്‍ കുളലി (ത) + ഹൂറുകള്‍ (അ) - ബ.ഖി.67 ഇറയ്ഹഖ്വാനേ ഇറയ്‌(ത)-ഹഖ്(അ) - ആനേ(മ) - ബ.ഖി.70 കുളല്‍ദാര്‍ കുളല്‍(ത) + ദാര്‍(അ) - ബ.മ).26 ശഹ്റൊണ്ട്‌ ശഹ്ര്‍ (അ) ഒണ്ട്‌ (ത) - ബ.മു.68 135 ഉര്‍ദു-അറബി ബഡാ താജിര്‍ ബഡാ (ഉ) + താജിര്‍(അ) - ബ.മ).16 നഹീ സിവാഹു നഹി(ഉ) + സിവാഹു(അ) - ബ.ഖി.67 ഉര്‍ദു-മലയാളം സാത്തെണ്ണം സാത്‌(ഉ) + എണ്ണം(മ) - ബ.മു. 68 ചില സന്ദര്‍ഭങ്ങളില്‍ ഹ്രസിദ്ധമായ സ്ഥലനാമങ്ങള്‍പോലും പിരിച്ച്‌ വൃത്ൃയസ്തഭാഷകളില്‍ നിന്നുള്ള സങ്കരശബ്ദമാക്കി മാറ്റാറുണ്ട്‌. കോഴിക്കോട, മുര്‍കിക്കോടാവുന്ന തും(ഉ.പ.3) മലപ്പുറം “മലയ്പുറ മാകുന്നതും(മ.പ.1൫), കൊ ടുങ്ങല്ലൂര്‍ ‘കൊടുങ്കല്ലൂര്‍ ആവുന്നതും (മ.പ.11) ഉദാഹരണം. ചേറൂര്‍ പടപ്പാടു കര്‍ത്താക്കള്‍ വൈദൃര്‍ക്കു മുമ്പുതന്നെ “പൊന്മള” എന്ന സ്ഥലനാമം “സ്വര്‍ണ മള്‌” യാക്കിയത്‌ കവിയെ സ്വാധീനിച്ചിരിക്കാം. 1/ ഭാഷാപരിണാമത്തിന്റെ ആറുനയങ്ങള്‍ മലയാളഭാഷ സ്വതന്ത്രമായ അസ്ഥിത്വം കൈവരിക്കുകയും, പദൃയസാ ഹിത്യം ശക്തിയും ഓജസ്സുമുള്ള വ്യവഹാരമാധ്യമമായി വികാസം (്പാപിക്കു കയും ചെയ്തതിനു ശേഷമാണ്‌ മോയിന്‍കുട്ടി വൈദ്യര്‍ തന്റെ കാവ്യപരീക്ഷ ണങ്ങള്‍ നടത്തുന്നത്‌. എന്നിട്ടും പലനിലയ്ക്കും ചെന്തമിഴിന്റെ പാരമ്പര്യത്തെ യും പാട്ടുസാഹിതൃകൃതികളുടെ ഭാഷാസവിശേഷതകളെയും അനുസ്മരിപ്പി ക്കുന്ന ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്നു. അറബിമല യാളകാവ്യഭാഷ ആരംഭകാലം മുതലേ, ്രാവിഡകാവ്യപാരമ്പരൃയത്തിന്റെ തായ്‌ വഴിയിലാണ്‌ വികാസം പ്രാപിച്ചത്‌. അതിന്റെ പരിപൂര്‍ണതയാണ്‌ വൈദൃര്‍ക്ക്ൃ തികളിൽ നാം ദര്‍ശിക്കുന്നത്‌. ആ നിലയ്ക്ക്‌ മലയാളം കൊടുന്തമിഴിയില്‍ നിന്നു വേര്‍തിരിഞ്ഞ്‌ സ്വത ന്രഭാഷയായി പരിണമിച്ചതിന്‌ ഉപോദ്ബലകമായി എ.ആര്‍. ചൂണ്ടിക്കാണി ക്കുന്ന നയങ്ങളോട്‌ വൈദ്യരുടെ കാവൃഭാഷ, എങ്ങനെ സംവദിക്കുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്‌. മലയാളത്തിന്റെ പരിണാമഗ്രകിയയില്‍ ഈ നയ ങ്ങള്‍ ഏറെ (പാധാന്്യമര്‍ഹിക്കുന്നവയാണല്ലോ. 1. അനുനാസികാതിപ്രസരം അനുനാസികവര്‍ണം അതിനുശേഷം വരുന്ന വര്‍ണം ഖരമാണെങ്കില്‍ അതിനെയും അനുനാസികമാക്കി മാറ്റുന്ന ര്രകിയയാണിത്‌. അനുനാസികം 136 മുമ്പും ഖരം പിമ്പുമായി കൂട്ടക്ഷരം വന്നാല്‍, അനുനാസികം ഇരട്ടിച്ച ഫലം ചെയ്യും. ങ്കം ങ്ങ ഞ്ചംഞ്ഞം,ന്തന്ന,മ്പംമ്മ,ന്റ >ന്ന എന്നിങ്ങനെയാണ്‌ മാറ്റം. ഈ രൂപങ്ങള്‍ വൈദ്ൃര്‍ക്കൃതികളില്‍ വരുന്ന വിധം നോക്കാം. ക) ങ്ക > ങ്ങ അനുനാസികാതി്രസരം സംഭവിക്കാത്ത, തമിഴ്മട്ടിലുള്ള ്രയോഗങ്ങ ളോടാണ്‌ കവിക്ക്‌ കൂടുതല്‍ ആഭിമുഖ്യം. ഉദാ. പെങ്കള്‍ - ബ.ഖി. 15 യെങ്കും മ)ളങ്കും - ബ.ഖി. 81 തങ്കി, കുശങ്കി - ബ.ഖി. 79 തങ്കള്‍ - ബ.ഖി. 84 പൊങ്കി - ബ.ഖി. 79 കൊടുങ്കല്ലൂര്‍ - Mol, 11 നിലങ്കള്‍, യെങ്കള്‍ - ത.പ. 23 ഉഹദിങ്കള്‍ - ഉ.വപ്‌. 117 മങ്കിടുവാന്‍ - സ.പ. 37 വണകങ്കി - ഉ.പ്‌, 14 അടങ്കി, കുലുങ്കി, ബിളങ്കി - കി.മാ. 1 എന്നാല്‍ “ങ്ങ്‌ ചേര്‍ന്നുള്ള രൂപങ്ങളും കാണുന്നുണ്ട്‌. ചിലപ്പോള്‍ ഒരേ ഇശലില്‍തന്നെ രണ്ട്പയോഗവും അടുത്തടുത്തുവരുന്നതും കാണാം. കാരിയങ്ങള്‍ - സ.ല.10 പ്യക്കങ്ങള്‍ - ബ.ഖി. 15 കലക്കങ്ങള്‍ - ബ.ഖി. 84 കീണു ദാഹങ്ങള്‍,പളങ്ങള്‍ - ബ.മൂ. 29 ബശങ്ങി - ബ.മൂ. 59 കിടങ്ങ്‌ - മ.പ. 13 കരിങ്ങാടന്‍, ഒരുങ്ങി - എ. പ. 12 അയരങ്ങള്‍ - സ.പ. 38 കരങ്ങളും - ഉ.പ. 26 താളങ്ങള്‍ - സ.പ. 11 137 ഖ) ന്ത൭ന്ന ഇവിടെയും അനുനാസികാതിപ്രസരം സംഭവിക്കാത്ത “ന്ത്‌ ചേര്‍ന്ന രൂപ ങ്ങളും (അറബിമലയാളത്തില്‍ ഇത്‌ “നദ” എന്നാണ്‌), മറിച്ചുള്ള രൂപങ്ങളും വരു ന്നുണ്ട്‌. നടന്ദ - ബഖി. 40 ബളര്‍ന്ദേ, ബന്ദേ, ഇരന്ദേ - മൂല.2 പിറന്ദു - മൂല. 1 വന്ദവര്‍ - ഉ.പ. 13 ബന്ദവള്‍ - MIA). 45 പുലര്‍ന്ദ - ബു.മു. 51 കിടന്‍൯ - ബു.മു. 54 210008 - Mal. 3 ഗ) “ന്ന്‌ ചൊന്നാനേ - മൂല. 4 കരയുന്നു, നടന്നു, അന്നു - മൂല. 2 ബന്നവള്‍, നിന്ന്‌, ബന്ന്‌ - കി.മാ. 4 ഒന്നായ്‌, നന്നായ്‌ - ഉ.പ. 12 ചൊന്നാർ, ബന്നിടും യെന്നൊരു - ബഖി. 10 ചുകന്ന - ബ.മു. ഒണ്‍ ഘ) Gl > aM അനുനാസികാതി്രസരം വന്ന “ഞ്ഞ ചേര്‍ന്ന രൂപങ്ങളാണ്‌ കുടുതലും കാണുന്നത്‌. പറഞ്ഞി, പിരിഞ്ഞി, അണഞ്ഞേ - മൂല. 3 കശിഞ്ഞും മെലിഞ്ഞും മൊശിഞ്ഞു - മൂല. 14 പിരിഞ്ഞദിലും - ബുംമൂ. 30 എന്നാല്‍, നെഞ്ചണയ്ത്ത്‌ - മ.പ. 22 നെഞ്ചില്‍ - ബ.മു. 35 പോലുള്ള രൂപങ്ങള്‍ അപൂര്‍വ്വമായി പ്രയോഗിച്ചിട്ടുമുണ്ട്‌. 138 2, താലവ്യാദേശം തമിഴിലെ ദന്ത്യാക്ഷരങ്ങള്‍ക്കും (ത, ന), അവയുടെ കൂട്ടക്ഷരങ്ങള്‍ക്കും (ത്ത, ന്ന, ന്ത) മുമ്പുവരുന്ന സ്വരം, അ, ഇ, എ, ഐ എന്നീ താലവ്യങ്ങളില്‍ ഒന്നായാല്‍ അതിന്റെ താലവ്യധര്‍മം ഇവയില്‍ വ്യാപിച്ച അവയെക്കൂടി താലവ്യ ങ്ങളാക്കുന്നു. തം ച, നംഞ,ത്തച്ച,ന്ന >ഞ്ഞ,ന്ത > ഞ്ച എന്നിങ്ങ നെയാണു മാറ്റം. ഇവിടെയും താലവ്യാദേശത്തിനു വിധേയമാകാത്ത ശബ്ദങ്ങ ളാണ്‌ കൂടുതല്‍ കാണുന്നത്‌. ക) OO > aj അടിത്ത്‌, ബവിത്ത്‌, പൊളിത്ത്‌ - ബു.മു. 27 സൂച്ചിത്ത്‌ - 61.0}. 10 ബുജിത്ത്‌ - ത.പ, 30 കുടിത്ത്‌ - കി.മാ. 4 അറിവിത്തവര്‍ - മൂല. 2 ഉരത്ത്‌, തരിത്ത്‌ - ബ.ഖി. 41 ബെത്തു, കേദിത്തു - മുല. 7 താലവഴ്ടാദേശം വന്ന രൂപങ്ങള്‍ മുശിച്ചു, ബിളിച്ചു - മൂല. 4 ഒരുമിച്ചു - ബു.മു. 29 തുടിച്ചെ - ബു.മു. 29 3. സ്വരസംവരണം പ്രകൃതിയുടെയോ, ഗ്പത്ൃയയത്തിന്റെയോ ഒടുവില്‍ തമിഴപദങ്ങളില്‍ വരു ന്ന “ഐ കാരം മലയാളത്തില്‍ അകാരമായിത്തീരുന്നു. വൈദ്യര്‍ക്കൃതികളില്‍ ഈ “ഐ കാരം ചേര്‍ന്ന രൂപങ്ങളും ഉപേക്ഷിച്ച രുപങ്ങളുമുണ്ട്‌. ബാബടയ്ത്തു - ബു.മു. 10 പുകന്ദിടൈ - മൂല. 1 ബരൈ - ബ.ഖി. 7 മനൈ - ബ.ഖി. 8 ബിലൈ - സലാ. 11 കെട്ടിടൈ - Mien. 9 പുരുശരില്ലൈ - ബു.മു. 7 139 കൂറിടൈ - ബ.ഖി. 6 പൊരുദിടൈ - ഉ.പ. 51 ബാളൈ - ഉ.പ. 26 എന്നിങ്ങനെ “ഐ” കാരം ചേര്‍ന്ന രൂപങ്ങള്‍ സുലഭമാണ്‌. ശുദ്ധതമിഴ്‌ പദങ്ങളെ “ഐ കാരം ചേര്‍ത്തും, ഉപേക്ഷിച്ചും ്രയോഗിച്ചു കാണുന്നുണ്ട്‌. പുനൈ (ബ.ഖി. 85), പുന (സലാ. 5, മ.പ. 59) അറബിപദങ്ങളില്‍ പോലും “ഐ” കാരം ചേര്‍ത്ത്‌ തമിഴ്രുപത്തിലാക്കു ന്ന സന്ദര്‍ഭങ്ങളുണ്ട്‌. റഅ്സയ്‌ (റഅ്‌സ്‌ - തല) - സ.പ. 95 ബദനയ്‌ (ബദന്‍ - ശരീരം) - ബ.മു. 64 മസ്ജിദയ്‌ (മസ്ജിദ്‌ - പളളി) - മ.പ്‌. 59 ഇസ്മയ്‌ (ഇസ്മ്‌ - പേര്‌) - ബ.ഖി. 88 ജവാബയ്‌ (ജവാബ്‌ - മറുപടി) - ബ.ഖി. 92 യദയ്‌ (യദുന്‍ - കൈ) - ബ.ഖി. 74 നിഅ്മതയ്‌ (നിഅ്മത്‌ - അനുഗ്രഹം) - ബ.ഖി. 73 കിലാബയ്‌ (കിലാബ്‌- നായ) - Mal, 57 4. പുരുഷഭേദനിരാസം ഭാഷാപരിണാമവുമായി ബന്ധപ്പെടുത്തി എ.ആര്‍ മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളില്‍, ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌ പുരുഷഭേദനിരാസ മാണ്‌. കര്‍ത്താവിന്റെ ലിംഗവചന(്പതൃയങ്ങള്‍ (കിയയിലും ദീക്ഷിക്കുന്ന തമിഴ രീതി, മലയാളം ഉപേക്ഷിച്ചു എന്ന നിഗമനമാണിത്‌. മലയാളത്തില്‍ കാണുന്ന ത്‌ പുരുഷഭേദനിരാസമല്ല, അതിന്റെ അഭാവമാണെന്നും, പദ്യസാഹിതൃത്തില്‍ കാണുന്ന ്രയോഗങ്ങള്‍ തമിഴ്സാഹിതൃത്തിന്റെ ചുവടുപിടിച്ചു കൃര്തിമമായി സൃഷ്ടിച്ചതാണ്‌ എന്നുമാണ്‌ ഡോ. കെ.എം. ജോര്‍ജ്ജിന്റെ അഭിപ്രായം. മലയാ ത്തിന്റെ വായ്മൊഴിയില്‍ പുരുഷവചനരപത്ൃയങ്ങള്‍ക്ക്‌ പൂര്‍ണ്ര്പസക്തി യുള്ള ഒരുഘട്ടം ഉണ്ടായിരുന്നതായി വിചാരിക്കാന്‍ നിവൃത്തിയില്ല എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്‌.. പ്രാചീന വ്യവഹാരഭാഷയില്‍ പുരുഷ്രപത്യൃയസഹിതങ്ങളായ കിയാ രൂപങ്ങള്‍ ഉണ്ടായിരുന്നോ, എന്നു കണ്ടെത്താന്‍ പ്രയാസമുണ്ടെങ്കിലും, പദ്യ ത്തേക്കാള്‍ വ്യൃവഹാരഭാഷയോടടുത്തു നില്‍ക്കുന്ന ഗദൃത്തില്‍ അതു നിലനി ന്നിരുന്നുവെന്നതിന്‌ തെളിവുകളുണ്ട. ഭാഷാകടിലീയം, അംബരീഷോപാ 140 ഖ്യാനം, ദേവീമാഹാത്മ്യം എന്നീ ്രാചീനഗദ്ൃകൃതികളില്‍ ഇത്തരം മാത്യക കള്‍ കാണുന്നുണ്ട്‌. മലയാളത്തിലെ പദ്ൃകൃതികളില്‍ കാണുന്ന പുരുഷ്രപത്ൃയസഹിതങ്ങ ളായ പദങ്ങള്‍ തമിഴിനെ അനുകരിച്ചു സൃഷ്ടിചചതാണെന്ന വാദത്തില്‍ ഭിന്നാഭി ്രായങ്ങളുണ്ട്‌. എന്നാല്‍ അറബിമലയാളത്തില്‍ അത്തരം പ്രയോഗവിശേഷങ്ങ ളുടെ ആധികൃത്തിനു നിദാനം അറബിത്തമിഴിന്റെ സ്വാധീനം മൂലമാണെന്ന്‌ അനുമാനിക്കുന്നതില്‍ തെറ്റില്ല. ്രാവിഡകാവൃപാരമ്പര്യത്തെ സമൂലം അനുക രിക്കാനുളള വ്യ്ഗത ഇവിടെയും തെളിഞ്ഞു കാണുന്ന). ബുജിച്ചു - ബ.മു.17 അറിഞ്ഞു, പൊതിഞ്ഞു - ബ.ഖി.96 പേശുന്നു - ബ.ഖി.100 മൊളിയുന്നു - ബ.ഖി.100 തുടങ്ങിയ ്രയോഗങ്ങളേക്കാള്‍, പുരുഷ്രപത്യയസഹിതങ്ങളായ ശബ്ദ ങ്ങളാണ്‌ കാണാന്‍ കഴിയുക. അളുദാര്‍ - സ.പ.48 ചൊന്നാൻ - 01.41 010396 - ബ.മു.61 എടുത്താന്‍ - ബ.മു.57 തിരിന്ദാര്‍ - ബ.ഖി.84 ഓദിനാര്‍ - ബ.ഖി.ടെ ബിണ്ടാന്‍ - ബ.ഖി.24 നയന്ദാര്‍ - ബ.ഖി.ദെ പിടിത്താന്‍ - ബ.ഖി.3ട അടൃത്താര്‍ - 9.01.32 കുൂറിനാര്‍ - 9.01.35 ഉശര്‍ത്താന്‍ - 9.01.81 എടുത്താള്‍ - ബ.ഖി.ടഭ കണ്ടാര്‍ - 9.01.12 609310396 - 9.01.12 മലയാളം, തമിഴ്രകിയാശബ്ദങ്ങളോടൊപ്പം അറബിപദങ്ങളിലും ഇത്ത രം ്രതൃയങ്ങള്‍ ചേര്‍ന്ന്‌ വരുന്നുണ്ട്‌. ജവാബുറ്റാര്‍ - 01.6 നളര്‍ത്തവന്‍ - സ.പ.ടെ 141 സുജൂദിട്ടാര്‍ - ബ.മൂു.13 മുതലായവ ഉദാഹരണം. 5. ഖിലോപസംഗ്രഹം തമിഴില്‍ ലുപ്ത്രപചാരമായതായി കേരളപാണിനി സൂചിപ്പിക്കുന്ന “ആന്‍” എന്ന പിന്‍വിനയെച്ചപ്രത്ൃയം ചേരാത്ത ്രിയാരൂപങ്ങളും, ചേര്‍ന്ന രൂപങ്ങളും കാണാം. ഉദാ. എരിക്കരുദി - 9.01.17 നിയോജക മധ്യമബഹുവചനത്തില്‍ മലയാളത്തില്‍ പ്രചാരത്തിലുള്ള “ഇന്‍” ചേര്‍ന്ന രൂപങ്ങളും കാണാം. കേപ്പീന്‍ - ബ.ഖി.97 മൊളീവിന്‍ - ബ.മൂു.43 പൊറുക്കുവീന്‍ - 9.01.13 ബാരുവീന്‍ - സ.പ. 69 താരുവീന്‍ - ബ.മു.82 V സര്‍വ്ുനാമങ്ങള്‍ വൈദ്ൃര്‍ക്കൃതികളിലെ സര്‍വ്വനാമശബ്ദങ്ങള്‍ വ്ൃത്ൃസ്തഭാഷകളില്‍ നി ന്നുള്ളവയാണ്‌. തമിഴ്ശബ്ദങ്ങളുടെ നില ഇവിടെയും മലയാളപദങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്‌. അറബി, ഉര്‍ദുശബ്ദങ്ങളും ഇടയ്ക്കു ്രതൃക്ഷ പ്പെടുന്നുണ്ട്‌. മലയാളം എന്റെ - ബ.മു.33 നമ്മള്‍ - സ.പ.6 ഞാന്‍ - തമ.വ. 59 നിന്റെ - ബ.മു.26 നീ - 9.01.14 ഞങ്ങള്‍ - ബ.മു.82 അവന്‍ - ബ.മു.26 അവര്‍, അവിടെ - ബ.മൂ.26 ഇവര്‍ - തമ.പ.12 142 അവള്‍ - സ.പം.4 അദ്‌ - സ.പ.4 M3 - സ.പ.5 ഒരുവന്‍ - ബ.മു.38 ഒരുത്തന്റെ - ബ.മു.39 തമിഴ്ശബ്ദങ്ങള്‍ നാന്‍ - ബ.മു.26 ഏങ്കള്‍ - ബ.മു.40 എനയ്‌ - ബ.മ.26 നാങ്കല്‍ - ബ.മു.38 Maw - 901.38 യെമയ്‌ - 9.01.25 യെമയ്കള്‍ - 9.01.37 യെങ്കള്‍ക്ക്‌ - 9.01.46 നീര്‍ - 9.01.13 നിങ്കള്‍ - 9.01.37 ഉനയ്‌ - സ.പ.7 ഉമയ്‌ - ഉ.പ.25 DAU) - 901,12 ഉങ്കളും - 01.36 അങ്ക - 9.01.14 അറബിശബ്ദങ്ങള്‍ അന (ഞാന്‍) - ഉ.പ.25, ഹി.25 ഹുവ (അവൻ) - ഉ.പ,35 ഹൂം (അവൻ) - ഉ.പ,82 ലഹു (അവന്‌) - ബ.ഖി.6 1 ബന്ധവാചീശബ്ദങ്ങള്‍ ബന്ധവാചീശബ്ദങ്ങളുടെ സ്വഭാവവും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്‌. അവ മാനകഭാഷയിലേതാവണമെന്ന നിര്‍ബന്ധമൊന്നും കവിക്കില്ല. വായ്‌ മൊഴിരപയോഗങ്ങളും, തമിഴ്‌, അറബിശബ്ദങ്ങളും സന്ദര്‍ഭാനുസരണം കടന്നു വരുന്നുണ്ട്‌. 143 അണ്ണന്‍ (ത) (ജേഷ്ഠന്‍) - സ.പ.28 തമ്പി (ത) (അനുജന്‍) - സ.പ.28 കണവൻ (ത) (ഭര്‍ത്താവ്‌) - സ.പ.28 മയിന്ദര്‍ (ത) (മക്കള്‍) - ഉ.പ്‌.18 മണവി (ത) (ഭാരൃ) - മ.പ. 33 സജത്‌ (അ) (ഭാരൃ) - ഉ.പ.11 അബു (അ) (പിതാവ്‌ - ബ.മു.39 ഖാല്‍ (അ) (അമ്മാവന്‍) - മ.പ്‌, 35 ജാമി (അ) (സഹോദരി) - മ.പ. 9 ബിന്‍ത്‌ (അ) (മകള്‍) - ഉ.പ.18 അമ്മ്‌ (അ) (പിതൃസഹോദരന്‍) - ബ.ഖി. 35 ബാവ (പേ) (പിതാവ്‌) - ബ.മ).48 ഇളബാ (മഅ) (ഇളയച്ഛന്‍) - ബ.മ).48 11 സംഖ്യ്യാശബ്ദങ്ങള്‍ വൈദൃര്‍ക്കൃതികളില്‍ കാണുന്ന സംഖ്യാവാചികളായ ശബ്ദങ്ങളുടെ വൈവിധ്യം അനുവാചകന്‌ എളുപ്പം തിരിച്ചറിയാനാവും. മലയാളം, തമിഴ, കന്നട, ഉര്‍ദു, അറബി, സംസ്കൃതം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലെ ശബ്ദങ്ങളും അക്കക്കെട്ട, അബ്ജദ്‌ മുതലായ സങ്കേതങ്ങളും കവി ്രയോജനപ്പെടുത്തുന്നു ണ്ട്‌. സംഖൃകളെ കുറിക്കുന്ന വൃത്യസ്ത ഭാഷാപദങ്ങളുടെ മിശ്രണവും, അറ ബി അബ്ജര്‍സംയൃക്തങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. വൃത്തവും, ്രാസവും ഒത്തു പോകാന്‍ മാത്രമല്ല, ഒരേശബ്ദം അടുത്തടുത്ത പാദങ്ങളില്‍ കടന്നുവരുമ്പോ ഴുള്ള ആവര്‍ത്തനം ഒഴിവാക്കാനും ഇവ ്രയോജനപ്പെടുത്തുന്നുണ്ട. ബദര്‍ഖി AVOIHEL! 56-90 ഇശല്‍ ഉദാഹരണം. “വാനര്‍കളായിരം പേര്‍കളുമായി മുനം പോയീടണം ജബ്റാഈല്‍ പോദ്മിക്കാഈലും കൂടെ ഹസാറ്‌ യമതുദരും ഗൈനദദും ഈസ്റാഫീതല്‍്‌ ബദര്‍യുദ്ധത്തില്‍ പ്രവാചകനെ സഹായിക്കാന്‍ മാലാഖമാരില്‍, പ്രമുഖ രായ ജിബ്രീല്‍, മീഖാഈല്‍, ഇസ്റാഫീല്‍ എന്നിവര്‍ ഓരോരുത്തരും 1000 വീ തം മാലാഖമാരെ കൂട്ടി പുറപ്പെടണമെന്ന ദൈവകലല്‍്പനയാണ്‌ കാവ്യസന്ദര്‍ഭം. ഇതില്‍ പ്രയോഗിച്ച “ഹസാര്‍” അറബിയും, “ഗൈന്‍” അബ്ജദുമാണ്‌. ഇതേ 144 മട്ടിൽ ആയിരത്തെ സൂചിപ്പിക്കാന്‍, മുന്നുഭാഷകളിലെ ശബ്ദങ്ങള്‍ 62-ാം ഇശ ലിലും ്രയോഗിച്ചതു കാണാം. ഒരേ ഇശലില്‍ തന്നെ വൃത്ൃസ്തഭാഷകളില്‍ നിന്നുളള പദങ്ങള്‍ ്രയോ ഗിച്ച്‌ വൃത്യസ്തസംഖ്യകളെ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്‌. ബദ്റുല്‍ മുനീറിലെ 52-ാം ഇശലില്‍ ഒരു കൊട്ടാരത്തിന്റെ വര്‍ണനയുണ്ട്‌. “നുനും സമചതുര്‍ ഒരു പാഞ്ച്‌ ഫറാസിഖ്‌ നോക്കുല്‍ പണിതട്ടു സബ്‌്ആനിയാം അടവെ നടു അടിത്തട്ടതും പൊന്നാല്‍ വടിവുടെ പച്ചയും അസ്ഫറും പിന്നാ (അന്‍പത്കാതം സമചതുരത്തിലുള്ള പൂന്തോട്ടത്തില്‍ അഞ്ചുകാതം സമ ചതുരത്തിലുളള കൊട്ടാരം. അതിനു പതിനാല്‌ നിലകളുണ്ട്‌. ഏഴാംതട്ടുവരെ സ്വര്‍ണനിര്‍മ്മിതമാണ്‌.) ഇതില്‍ “നൂൻ” എന്ന പദം അബ്ജദ്‌ സങ്കേതമനുസരിച്ച്‌ അമ്പതിനെ സൂചിപ്പിക്കുന്നു. പാഞ്ച്‌ ര-ഉര്‍ദു) സബ്‌ആനി(4-അറബി), സപ്തമി (ഏഴാമ ത്തേത്‌ -സംസ്കൃതം) എന്നിങ്ങനെയാണ്‌ ്പയോഗിച്ചിരിക്കുന്നത്‌. ക) അബ്ജദും, അക്കക്കെടും അബ്ജദ്‌, അക്കക്കെട്ട തുടങ്ങിയ സംഖ്യാസങ്കേതങ്ങളെ കുറിച്ചുള്ള ധാര ണ പല കൃതികളുടെയും അര്‍ത്ഥര്രഹണത്തിന്‌ ആവശൃമാണ്‌. അക്ഷരങ്ങ ള്‍ക്ക്‌ സംഖ്യാമൂല്യം കല്‍പ്പിച്ചു, സംഖ്യകള്‍ക്കു പകരം നിശ്ചിതഅക്ഷരങ്ങളോ, അവ ചേര്‍ന്നുസൃഷ്ടിക്കുന്ന ശബ്ദമോ (്രയോഗിക്കുന്നരീതിയാണ്‌ അബ്ജദ്‌, വാക്യങ്ങള്‍ക്കോ, പദങ്ങള്‍ക്കോ പകരം അവയിലെ അക്ഷരങ്ങളുടെ മൂല്യം കണക്കാക്കി സംഖ്യ ്രയോഗിക്കുന്നതും ഇതിന്റെ ഭാഗമാണ്‌. അറബി, ഹീസ്രു, സുറിയാനി എന്നീ സെമിറ്റികഭാഷകളില്‍ ചെറിയ വ്യത്യാസത്തോടെ നൂറ്റാണ്ടു കള്‍ക്കു മുമ്പേ ഈ രീതി നിലനിന്നുപോന്നിരുന്നു. “ശേമീയ (Semitic) edad ളില്‍ ആദ്യത്തെ ഒമ്പത്‌ അക്ഷരങ്ങള്‍ക്ക്‌ യഥാരകമം ഒന്നു മുതല്‍ ഒമ്പതുവരെ യുള്ള ഏകകങ്ങളുടേയും അടുത്ത ഒമ്പതെണ്ണത്തിന്‌ പത്തുകളുടേയും ശേഷി ക്കുന്നവയ്ക്ക്‌ നുറുകളുടേയും, മുല്യമാണുളളത്‌. അറബിയില്‍ സ്വനിമങ്ങളുടെ ശ്രമം മറ്റു രണ്ടുഭാഷകളില്‍ നിന്ന്‌ വൃത്ൃയസ്തമായിരിക്കുന്നതിനാല്‍ മൂല്യങ്ങള്‍ ക്കും വൃത്യാസം വരുന്നു. * അറബിഗ്രന്ഥകാരന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രീതി യ്ക്ക്‌ അറബിമലയാളത്തില്‍ പ്രചാരം നല്‍കുന്നത്‌ മോയിന്‍കുട്ടി വൈദ്യരാണ്‌. 145 കൃതികള്‍ രചിച്ച വര്‍ഷമോ മറ്റേതെങ്കിലും സംഖ്യകളോ ചുരുക്കെഴുത്തുകൊ ണ്ട്‌ സൂചിപ്പിക്കാനും, വൃത്തവും ്രാസവും പാലിക്കാനും എളുപ്പമാര്‍ഗം എന്ന നിലയിലാണ്‌ കവി ഈ രീതി ഗ്രയോജനപ്പെടുത്തുന്നത്‌. ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി ഇതു വിശദമാക്കാം. ബദ്റുല്‍മുനീറിലെ അവസാനത്തെ ഇശലില്‍ കൃതിയുടെ രചനാകാലം സൂചിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: “ചിന്ദി തഫ്റഗ്‌ സനത്‌ തന്നില്‍ ശഹര്‍ റജബ്‌ പത്തും ബുദന്‍ ആയമില്‍'” ഇതില്‍ ഹിജ്റവര്‍ഷം 1289-നെ സൂചിപ്പിക്കുന്നത്‌ “തഫ്റഗ്‌ എന്ന ശ ബ്ദം ഉപയോഗപ്പെടുത്തിയാണ്‌. ഇതിലെ അറബിഅക്ഷരങ്ങളായ ഗയ്‌ന്‍(ഗ) - 1000, റാതഅ്ങ്‌(റ)-200, ഫാതഅ്‌(ഫ) -(8൦), ത്വാഅ്‌(ത)-ട എന്നിവയ്ക്കു നിശ്ചയിച്ചിട്ടു ള്ള സംഖ്യാമുല്യം കൂട്ടുകയാണ്‌ ചെയ്തിരിക്കുന്നത്‌. അപ്രകാരം ഒരു നാലക്ക സംഖ്യവരികള്‍ക്കിടയില്‍ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന അഭംഗിയും അനചി തൃവും ഒഴിവാക്കാന്‍ സാധിച്ചിരിക്കുന്നു. സലീഖത്ത്പടയുടെ രചനാവര്‍ഷം “ഗര്‍ഫഹ്‌” എന്ന സംജ്ഞയിലുടെ വ്ൃക്തമാക്കുന്നതു കാണാം (സ.പ. 95) ഇതി ലെ അക്ഷരങ്ങള്‍ക്ക്‌ സംഖ്യാമുല്യം നല്‍കി കൂട്ടുമ്പോള്‍ അത്‌ ഹി. 1285-നെ കുറിക്കുന്നതായി വ്യക്തമാകുന്നു. ഗൈന്‍(ഗ) -1000, റാതജ്്‌(റ)-200, ഫാഅ്‌ (ഫ)- 80, ഹാഅ്‌ (ഹ)-5 മലപ്പുറംപടയിലെ 46-൦ ഇശലില്‍ പോരാടും നടക്കുന്ന വര്‍ഷം സുചി പ്പിക്കുന്നത്‌ ‘ളര്‍മ്‌” എന്ന പദം കൊണ്ടാണ്‌. ഹിജ്റവര്‍ഷം 1141 ആണ്‌ വ്യംഗ്യം. ഇപ്രകാരം ചെറുതും വലുതുമായ സംഖ്യകള്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അബ്ജദിന്റെ സങ്കേതമുപയോഗിച്ചു സൂചിപ്പിക്കുന്നു. ത്വാല്‍്്‌ (9) - ത.പ്‌. 9 യ (10) - സ.പ. 33 വാഹ (12) - ബ.ഖി.3 കഹ്വാ (33) - ബ. ഖി. 69 ലാം (30) - ബ. മു. 41, ബ.ഖി. 7 ജാമാ (44) - മ.പ, 69 ഗൈന്‍൯ന്‍ (1000) - ബബ. ഖി. 56 പ്വര്‍സ്വഹ്‌ (3000) - ബ. ഖി. 56 അറബിയിലെയും, മറ്റു ഭാഷകളിലെയോ സംഖ്യാവാചികളായ പദങ്ങ ളും അബ്ജദും കൂട്ടിച്ചേര്‍ത്ത്‌ പ്രയോഗിക്കുന്ന പതിവുണ്ട്‌. ബദ്റുല്‍മുനീര്‍ 23-ാം 146 ഇശലില്‍ എണ്ണായിരത്തെ സൂചിപ്പിക്കുന്നത്‌. “ആട്ട്‌ പത്ത്‌ ഗൈന്‍' എന്ന ര്രയോ ഗത്തിലൂടെയാണ്‌. ഉര്‍ദു, മലയാളം ശബ്ദങ്ങളോടൊപ്പം അബ്ജദും കൂടി ചേരു കയാണിവിടെ. ഗൈനൊട്‌ ഇരുനുറും നുന്‍(1250) ബ.ഖി.1ട, പത്തുംഖാഫ്‌ (110) - സ.പ.73, യേളും പിറെ മീമുഹസാര്‍(1047) സ.പ.ടട തുടങ്ങിയവയും സമാനമാതൃ കയിലുളളവയാണ്‌. കേരളത്തിലെ ഇസ്‌ലാംവിശ്വാസികള്‍ക്കിടയില്‍ അബ്ജദിന്‌ ലഭിച്ച ഗ്ര ചാരം “786' എന്ന സംഖ്യയുടെ ്രയോഗത്തില്‍കാണാം. ഖുര്‍ആനിലെ ഓരോ അധ്യായത്തിന്റെയും പ്രാരംഭത്തില്‍ കാണുന്ന “ബിസ്മില്ലാഹി റഹ്മാനി റഹീം” എന്ന വാകൃത്തിലെ സ്വനിമങ്ങളുടെ സംഖ്യാമുല്യം കൂട്ടിയാല്‍ ലഭിക്കുന്ന സംഖ്ൃയയാണിത്‌. ഇതിന്റെ ചുരുക്കെഴുത്ത്‌ എന്ന നിലയില്‍ ഈ സംഖ്യ സര്‍വ്വ സാധാരണമായി ്രയോഗിച്ചുവരുന്നുണ്ട. വൈദ്യരുടെ “സലാസീലില്‍” തന്റെ ഗുരുനാഥനായ മുസ്ല്യാരകത്ത്‌ അഹമ്മദുകുട്ടിമുസ്ല്യാരുടെ പേര്‍ സംഖ്യ കൊണ്ടു സൂചിപ്പിക്കുന്നത്‌ (ഇ. 3) ഈ മാതൃകയെ അനുകരിച്ചാണ്‌. അബ്ജദിനു സമാനമായി മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ (212190 ത്തിലുണ്ടായിരുന്ന അക്ഷരസംഖ്യാ(കമമാണ്‌ അക്കക്കെട്ട.. മലയാളത്തിലെ അ ഞ്ച്‌ സ്വരാക്ഷരങ്ങള്‍ക്കും 18 വൃഞ്ജനങ്ങള്‍ക്കും നിശ്ചിത സംഖ്യാമുല്യം കല്‍ പ്പിച്ചു രൂപപ്പെടുത്തിയ സങ്കേതമാണിത്‌. ഇതിന്റെ പിറവിക്കു മുമ്പുതന്നെ കേരള ത്തില്‍ ്രചാരത്തിലുണ്ടായിരിക്കാനിടയുള്ള “കടപയാദി” ഇത്തരമൊരു സങ്കേ തത്തിന്റെ സൃഷ്ടിക്കും ്രചാരത്തിനും വഴിവച്ചിരിക്കാം. “കടപയാദിയും അബ്‌ ജദും കണ്ടുപരിചയിച്ച മാപ്പിളമാര്‍ സ്വന്തമായി ഒരൃരകമം ഉണ്ടാക്കിയതാവാം. അക്കക്കെട്‌ പലകാര്യങ്ങളിലും അബ്ജദിനെ അനുകരിക്കുകയും കടപയാദി യിലെപോലെ മലയാളത്തിലെ അക്ഷരങ്ങളെ അടിസ്ഥാനമാക്കി വയ്ക്കുകയും ചെയ്താവാം അതിനു രൂപംകൊടുത്തത്‌. കൂട്ടക്ഷരങ്ങളിലെ ചേരുവകളെ തമ്മി ല്‍ ഗുണിക്കുക, അക്കങ്ങളെ അക്ഷരങ്ങളായി പരാവര്‍ത്തനം ചെയ്യുക, ഭിന്ന സംഖ്യകളെക്കുടി ഈ (കമത്തില്‍ ഉള്‍പ്പെടുത്തുക മുതലായവ അവര്‍ ചേര്‍ത്ത പരിഷ്കാരങ്ങളാവാം.”” അക്കക്കെട്ടുൂപകാരം അക്ഷരങ്ങള്‍ക്കു മൂല്യം നിശ്ചയി ച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌: അ -1 ക൦-2 ങ്ങ-3 ച-4 ഞ-5 ട-ണബണ൦-7 O- 8 Mm -9 al-10 M@-20 ©®-30 @-40 el- 50 a1-60 @-70 8-80 wഴ-90 0-100 @® - 10009 1/4 og) - 1/2 ഒ-3/4 ഇണച്ചം - ഇരട്ട 147 “ഇണച്ചം എന്നത്‌ ഇരട്ടിപ്പിനെക്കുറിക്കുന്നു. ഇണച്ച്നാല്‌ എന്നാല്‍ “ഏട്ട്‌ എന്നര്‍ത്ഥം. അക്കക്കെട്ടില്‍ വരുന്ന അക്ഷരങ്ങളും അവയുടെ മൂല്യങ്ങളും എള) പത്തില്‍ ഓര്‍മ്മിക്കത്തക്കവിധം ഒരു മാപ്പിളപ്പാട്ടില്‍ നിബന്ധിച്ചിരുന്നു. വൈദൃര്‍ക്കൃതികളില്‍ അപൂര്‍വമായി മാത്രമേ അക്കക്കെട്ു ്രയോഗിച്ചി ടുള്ളു. ബദര്‍ഖിസ്തയിലെ 7-ാം ഇശലില്‍ “പിരി പൊന്ന്‌ കിട്ടി രിബ്ഹാല്‍” എന്നു കാണാം. ഇവിടെ “പിരി” എന്നതിനെ സംഖ്യൃയാക്കി മാറ്റിയില്‍ 50,000 എന്നു കിടും. al- 10 ഇ- 100 = all - 10,000 ര-40 ഇ- 100 = രി - 40,000 ആകെ - പിരി = 50,000 വ്ൃയൃതൃസ്തഭാഷകളിലെ സംഖ്യാശബ്ദങ്ങള്‍ സംഖ്യാവാചീശബ്ദങ്ങളായി കവി പ്രയോഗിച്ച മലയാളത്തിലേയും അനൃഭാഷകളിലേയും ചില പദങ്ങള്‍ കൂടി പരിശോധിക്കാം. മലയാളം രണ്ട്‌ - മപ, 12 നാല്‌ - സലാ.8 അഞ്ച്‌ - ത.പ്‌, 65 എടു - സലാ. പത്ത്‌ - സ.പ. 91 പതിനഞ്ച്‌ - സ.പ. 91 പതിനെടു - @.al. 50 നൂറ്‌ - ബഖി. ട9 ആയിരം - ബഖി. 56 തമിഴ്‌ ഒണ്ട്‌ (1) - ബ.മു. 5 മുണ്ടു (3) - ബ.ഖി.ഭ നാങ്ക (4) - സ.പ. 88 നാല്‍പ്പത്ത്നാങ്ക (44) - @.al. 17 148 അറബി വാഹിദ്‌ (0) - ബഖി. 88 സാനി (2) - ബഖി. 88 സാലിസ്‌ ൫) - ബ.ഖി. ഭട റാബിഅ്‌ (4) - ബഖി. 88 ഖാമിസ്‌ 5) - ബഖി. 88 സാദിസ്‌ (6) - ബ.ഖി. ഭട സാബിഅ്‌ (7) - ബഖി. 88 അശറ (0) - ബഖി. 31 ഇശ്റുന (20) - ബഖി. 21 ഖംസിീന (50) - ബ.മു. 82 സബ്രന (70) - ബ.ഖി. 94 മിഅത്‌ (100) - ബഖി. 21 സലാസ അല്‍ഫ്‌ (3000) - ഉ.പ്‌, 6 ഉര്‍ദു/പേര്‍ഷ്യന്‍ ആടു (8) - ത.പ്‌. 65 തീസ്‌ (30) - ബു.മു. 48 തീന്‍ ൫3) - ബ.മു. 59 സാത്‌ (7) - ബ.മു. 7 ഇംഗ്ലീഷ ഫോര്‍(4) - Mal. 5 ഫോര്‍ട്ടി (40) - 1.0}. 69 സംസ്കൃതം al (aN - 2) - Mal, 13 ചതുര്‍ (4) - മ.പ. 15 ചതം (ശതം - 100) - Mal, 41 നവചതം (900) - Mal. 55 149 YI ലിംഗവചനപ്രത്ൃയങ്ങള്‍ ഗശ്കിയാപദങ്ങളില്‍ അതിന്റെ ധാതുവിനോടൊപ്പം ലിംഗം, വചനം, കാലം മുതലായവയും ചേര്‍ന്നുവരുന്നതാണ്‌ അറബിഭാഷയുടെ സ്വഭാവം. ലിംഗവചന രൂപങ്ങള്‍ മലയാളത്തില്‍ നിന്നും വൃത്ൃസ്തമാണ്‌. പുല്ലിംഗം, സ്ര്തീലിംഗം എന്നിങ്ങനെ ലിംഗരുപങ്ങള്‍ രണ്ടുവിധമേയുളളൂ. നപുംസകലിംഗമില്ല. എന്നാല്‍ ഏകവചനത്തിനും, ബഹുവചനത്തിനുമിടയില്‍ രണ്ടെണ്ഠത്തെ കൂറിക്കുന്നതിനാ യി ദ്വിവചനം കൂടിയുണ്ട്‌. വൈയാകരണന്‍മാര്‍, “ചെയ്യുക എന്നര്‍ത്ഥമുള്ള “ഫിഅങ്ല്‍്‌” എന്ന ക്രിയാധാതുവിനെ അടിസ്ഥാനമാക്കിയാണ്‌ ഇത്‌ ഉദാഹരി ക്കാറുള്ളത്‌. ഇതില്‍നിന്നും നിഷ്പാദിപ്പിക്കുന്ന ഭൂതകാലാര്‍ത്ഥത്തിലുള്ള 14 രൂപങ്ങളും ഭാവി, വര്‍ത്തമാനം എന്നിവയെ സൂചിപ്പിക്കുന്ന 14 രൂപങ്ങളും നോക്കാം. 1. ഫഅല - അവന്‍ ചെയ്തു 2, ഫഅലാ - അവര്‍ രണ്ടു പുരുഷന്മാര്‍ ചെയ്തു. 3. ഫഅലുൂ - അവര്‍ പൂരൃഷന്മാര്‍ ചെയ്തു. 4. ഫഅലത്‌ - അവള്‍ ചെയ്തു. 5. ഫഅലതാ - അവര്‍ രണ്ടു സ്ത്രീകള്‍ ചെയ്തു 6. ഫഅല്‍നാ - അവര്‍ സ്ത്രീകള്‍ ചെയ്തു. 7. ഫഅല്‍ത - നീ (രു പുരുഷന്‍) ചെയ്തു. 8. ഫഅല്‍തുമാ - നിങ്ങള്‍ രണ്ടു പുരുഷന്മാര്‍ ചെയ്തു. 9. ഫഅല്‍തും - നിങ്ങള്‍ പുരുഷന്മാര്‍ ചെയ്തു. 10. ഫഅല്‍തി - നീ (ഒരു സ്ത്രീ) ചെയ്തു. 1. ഫഅല്‍തുമാ - നിങ്ങള്‍ രണ്ടു സ്ത്രീകള്‍ ചെയ്ത). 12. ഫഅല്‍തുന്ന - നിങ്ങള്‍ സ്ത്രീകള്‍ ചെയ്തു. 13. ഫഅല്‍തു - ഞാന്‍ ചെയ്തു. 14. ഫഅല്‍നാ - ഞങ്ങള്‍ ചെയ്തു. ഇതില്‍ ആദ്യ ആറ്രൂപങ്ങള്‍ ്രഥഗമപുരുഷസര്‍വ്വനാമത്തിലുള്ളതാണ്‌. തുടര്‍ന്നുള്ള ആറെണ്ണം മധ്യമപുരുഷനിലും അവസാനത്തെ രണ്ടെണ്ണം ഉത്തമ പുരുഷനിലും വരുന്നവയാണ്‌. എട്‌, പതിനൊന്ന്‌ എന്നിവ ഒന്നുതന്നെയാണ്‌. ഈ പതിനാല്‌ ക്രിയാരുപങ്ങളും പൂര്‍ണ്രകിയയെ (ഭൂതകാലം) കുറിക്കുന്നു. വര്‍ത്തമാനം, ഭാവി എന്നിവയെ കുറിക്കാന്‍ ഒരേ രുപങ്ങളാണുള്ളത്‌. നോക്കുക: 1. യഫ്്‌അലു - അവൻ ചെയ്യുന്നു/ചെയ്യും. 150 2, യഫ്അലാനി - അവര്‍ (രണ്ടു പുരുഷന്മാര്‍) ചെയ്യുന്നു/ചെയ്യും. 3. യഫ്അലുന - അവര്‍ പുരുഷന്മാര്‍ ചെയ്യുന്നു/ ചെയ്യും. 4. തഫ്അലു - അവര്‍ ചെയ്യുന്നു/ചെയ്യും. 5. തഫ്അലാനി - അവര്‍ (രണ്ടു സ്ത്രീകള്‍) ചെയ്യുന്നു/ ചെയ്യും. 6. യഫ്അല്‍ന - അവര്‍ സ്ത്രീകള്‍ ചെയ്യുന്നു/ചെയ്യും. 7. തഫ്അലു - നീ (ഒരു പുരുഷന്‍) ചെയ്യുന്നു/ചെയ്യും. 8. തഫ്അലാനി - നിങ്ങള്‍(രണ്ടു പുരുഷന്മാര്‍) ചെയ്യുന്നു/ചെയ്യും. 9, തഫ്അലൂന - നിങ്ങള്‍ പുരുഷന്മാര്‍ ചെയ്യുന്നു/ ചെയ്യും. 10. തഫ്അലീന - നീ (ഒരു സ്ത്രീ) ചെയ്യുന്നു/ചെയ്യും. 1. തഫ്അലാനി - നിങ്ങള്‍ (രണ്ടു സ്ത്രീകള്‍) ചെയ്യുന്നു/ചെയ്യും. 12. യഫ്അല്‍ന - നിങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്നു/ചെയ്യും. 13. അഫ്അലു - ഞാന്‍ ചെയ്യുന്നു/ചെയ്യും. 14. നഫ്‌്അലു - ഞങ്ങള്‍ ചെയ്യുന്നു/ചെയ്യും. അറബിവ്യാകരണത്തിന്റെ ഇത്തരം ഗ്രാഥമികതത്ത്വങ്ങളുടെ വെളിച്ചത്തി ല്‍മാശ്രമേ, വൈദ്യര്‍ക്കൃതികളിലെ അറബിശബ്ദങ്ങള്‍ പരിശോധിക്കാനാവൂ. കവി ്രയോഗിക്കുന്ന അറബിപദങ്ങളും ്പയോഗങ്ങളും, മിക്കപ്പോഴും നാമരുൂ പത്തിലുള്ളവയല്ല, മേല്‍സൂചിപ്പിച്ച വിധമുള്ള ലിംഗവചനകാലഭേദങ്ങളോടു കൂ ടിയ ്രിയാസംജ്ഞകളാണ്‌. ചില ഉദാഹരണങ്ങള്‍ നോക്കുക: “നടന്ദാര്‍ മുദിര്‍ന്ദാകെയും എത്തി നസലുൂ ജുഫ്നത്ത്‌ തലത്തില്‍” (ബ.ഖി.24) അവര്‍ മുന്നോട്ടുനീങ്ങി ജൂഫ്നത്ത്‌ എന്ന സ്ഥലത്ത്‌ ഇറങ്ങി. (നസലു- അവര്‍ ഇറങ്ങി) “ഇകലാല്‍ റളീനാ നീര്‍ അമര്‍ ചെയ്യും പടിപോല്‍ ഒക്കാ (ബ.വി.26) യുദ്ധത്തിന്റെ കാരൃത്തില്‍ അങ്ങയുടെ തീരുമാനത്തില്‍ ഞങ്ങള്‍ തൃപ്തി പ്പെട്ടു. (റളീനാ-ഞങ്ങള്‍ തൃപ്തിപ്പെട്ടു) ഈ വിധമാണ്‌ പ യോഗരീതി. ്രിയാശബ്ദത്തോടൊപ്പം കര്‍ത്താവിന്റെ ലിംഗവചന പ്രതൃയങ്ങള്‍ ചേര്‍ക്കുന്ന തമിഴ്രീതിയോട്‌ ഇതിനുള്ള സാദൃശ്യം ഗ്രകടമാണല്ലോ. മറ്റു ചില ഉദാഹരണങ്ങള്‍ നോക്കുക: ഖറജ (അയാള്‍ പുറപ്പെട്ടു) - സ.പ്‌,56 ഖ്വാല (അയാള്‍ പറഞ്ഞു) - 9.01.43 റഅ്സ (അയാള്‍ മടങ്ങി) - സ.പ.56 ഖാലുൂ (അവര്‍ പറഞ്ഞു) - ഉ.പ.10 151 ജാഅ (അയാള്‍ വന്നു) - 091.25 ജാര (അവര്‍ വന്നു) - ബ.ഖി.26 ജാഅത്‌ (അവള്‍ വന്നു) - ബ.മു.77 ഖാലത്‌ (അവള്‍ പറഞ്ഞു) - ബ. മു. 20 സഅലഖ്വത്‌ (അവള്‍ നിലവിളിച്ചു) - മ.പ. 34 സാറത്്‌ (അവള്‍ പോയി) - ബ.മു.82 അറതു (ഞാന്‍ ഉദ്ദേശിച്ചു) - ഉ.പ്‌.18 അഖദ്തു (ഞാന്‍ പിടിച്ചു) - ബ.മു.4െ സബിര്‍തു (ഞാൻ ക്ഷമിച്ചു) - ബ.മു.ട രളീിനാ (ഞങ്ങള്‍ തൃപ്തിപ്പെട്ടു )- ബ.ഖി. 26 ഇതില്‍ നിന്നും വൃതൃസ്തമായി അറബിപദങ്ങളോട്‌ മലയാളത്തിലെ ലിംഗ്രപതൃയങ്ങള്‍, കാലപ്രതൃയങ്ങള്‍, വചന്രപതൃയങ്ങള്‍ എന്നിവചേര്‍ത്ത്‌ പദസൃഷ്ടി നടത്തുന്ന രീതിയുമുണ്ട്‌. അറബിമലയാളത്തിലെ പില്‍ക്കാലസാഹി തൃകൃതികളിലും, മാപ്പിളവായ്മൊഴിയിലും ഇത്തരം ്രയോഗങ്ങള്‍ വ്യാപകമാ വുന്നത്‌ വൈദ്യരുടെ സ്വാധീനഫലമാണ്‌. ഭാഷയിലെ പുല്ലിംഗ്രപത്യയമായ “അന്‍” ചേര്‍ന്ന ശബ്ദങ്ങള്‍ നോക്കുക. കിബ്റന്‍ (കിബ്റ്‌ + അന്‍ - അഹങ്കാരി) - ബ.ഖി.31, സലാ.44 ഫിത്തന്‍ (ഫിത്ന + അന്‍ - ദൃഷ്ടന്‍) - മ.പ.20 അഹദവന്‍ (അഹ്ദ്‌ - അന്‍ - ഏകനായ ദൈവം) - ബ.ഖി.ടെ ഹയ്യവന്‍ (ഹയ്യ്‌ + അന്‍ - മരണമില്ലാത്തവന്‍) - മ.പ.28 സ്ര്രീലിംഗ്രപതൃയങ്ങളായ “ഇ, “ത്തി” എന്നിവ ചേര്‍ന്നവ സയ്യിദത്തി (സയ്യിദത്ത്‌ + ഇ) യജമാനത്തി - ബ.മു. 12 മഹ്ബുബത്തി (മഹ്ബുബ + ത്തി) സ്നേഹിത - ബ.മു.59 മഅ്ശുൂഖത്തി (മഅ്ശുഖ + ത്തി) കാമിനി - ബ.മു.59 കാലപ്രത്യയം ചേര്‍ന്നവ നളര്‍തു (നളറ + തു) കണ്ടു - ബ.മൂ. 42, 47 നളറായി (നളറ + ആയി”) കണ്ടു - ബ.മു.57 അറബിപദങ്ങളോട്‌ “ആയി” ചേര്‍ത്തു ഭൂതകാലാര്‍ത്ഥം സൃഷ്ടിച്ച പദങ്ങ ളുണ്ട്‌. 152 ഭര്‍ബായി (വെട്ടി) - ഉ.പ. 36 ജലസായി (ഇരുന്നു) - ബ.മു. 57 തഹയ്യറായി (പരിഭ്രമിച്ചു) - ബ.മു. 48 തമ്മത്തായി (തമ്മത്‌ + ആയി)പൂര്‍ത്തിയായി - ബ.മു. 87 ബഹുവചനവപ്രത്യയങ്ങള്‍ ചേര്‍ന്നവ ബലാഉകള്‍ (ബലാഅ്‌ + കള്‍) - ബ.ഖി. 6 സുൃലഹാക്കള്‍ (സുലഹാഅ്‌ + കള്‍) സദ്വൃത്തന്മാര്‍ - ബ.ഖി. 6 ബനികള്‍ (ബനി + കള്‍) മക്കള്‍ - ബ.ഖി. 26 അയ്ബുകള്‍ (അയ്ബ്‌ + കള്‍) നഴ്ചുനതകള്‍ - ബഖി. 51 ഇഖ്വാങ്കള്‍ (ഇഖ്വാന്‍ + കള്‍) സഹോദരങ്ങള്‍ - ബ.ഖി. 87 സിറാജുകള്‍ (സിറാജ്‌ - കള്‍) വിളക്കുകള്‍ - ബ.മൂ. 85 അര്‍വാഹുകള്‍ (അര്‍വാഹ്‌ + കള്‍) ആത്മാക്കള്‍ - Aol. 1 0122903. (0122903 + കള്‍) പുരുഷന്മാര്‍ - മ.പ. 27 ബിന്‍തുകള്‍ (ബിന്‍ത്‌ + കള്‍) പെണ്‍മക്കള്‍ - ഹി. 4 കുഫിര്‍കള്‍ (കുഫിര്‍ + കള്‍) അവിശ്വാസികള്‍ - സ.പ. 64 ഖബീലര്‍ (ഖബീല + അര്‍) ഗോത്രക്കാര്‍ - ഉ,പ. 6 മദനിയര്‍ (മദനി + അര്‍) മദീനക്കാര്‍ - ബ.ഖി. 12 ഇതോടൊപ്പം, ഇറന്ദോര്‍ (ത) - സ.പ, 64 മയിന്ദര്‍ (ത) - ഉ.പ്‌, 18 അദമികള്‍ (ഉ) - 1.0}. 15 ലാംബുകള്‍ (ഇം) - ബ.മു. 85 മുതലായ ബഹുവചനവപ്രത്ൃയങ്ങള്‍ ചേര്‍ന്ന അറബിയേതരഭാഷാശബ്ദ ങ്ങളും കാണാം. “ഓര്‍” - ബഹുവചനപ്രത്യയം മലയാളത്തിലെ “അര്‍” എന്ന ബഹുവചനവപ്രത്ൃയയത്തിന്റെ സ്ഥാനത്ത്‌ “ദാര്‍” എന്ന പ്രത്യയം ചേര്‍ക്കുന്നരീതി ആദ്യകാലം മുതല്‍ അറബിമലയാള ത്തിലുണ്ട്‌. വന്നോവര്‍, പിറന്നോവര്‍ തുടങ്ങിയരുപങ്ങള്‍ മുഹ്യിദ്ദീന്‍ മാലയില്‍ കാണാം. മലയാളം, തമിഴ്‌, അറബിപദങ്ങളില്‍ ‘ഓര്‍ പ്രത്യയം ചേര്‍ന്ന ബഹു വചനരൂപങ്ങള്‍ വൈദ്യര്‍ ്പയോഗിച്ചിടുണ്ട്‌. 153 ഉലകോര്‍ - ത.പ. 8 പ്ത്തിനിയോര്‍ - മ.പ, 29 ഇറന്ദോര്‍, മുഖദ്ദിമോര്‍ - ബഖി. 5 ബലദോര്‍ - ബ.മു. 87 ശുഹദോര്‍ - മ.പ, 29 തുടങ്ങിയ രൂപങ്ങള്‍ ഈ ഗണത്തില്‍ വരുന്നതാണ്‌. സലിംഗബഹുവചനം മലയാളത്തിലെ സലിംഗബഹുവചനത്തിലെ പുല്ലിംഗരൂപങ്ങളില്‍ വരുന്ന “അന്‍ പ്രത്യയം ഒഴിവാക്കുന്ന പതിവുണ്ട്‌. ഉദാ. അമീറമ്മാര്‍ (അമീറന്മാര്‍) - എ.പ. 5 കല്ലമ്മാര്‍ (കല്ലന്മാര്‍) - മ,പ്‌, 26 തലവമ്മാര്‍ (തലവന്മാര്‍) - മ.,പ്‌, 52 ബിലവമ്മാര്‍ (ബലവാന്മാര്‍) - മ.,പ്‌, 52 പൂരുശമ്മാര്‍ (പുരുഷന്മാര്‍) - മപ. 7 ബാലമ്മാര്‍ (ബാലന്മാര്‍) - മ,പ്‌, 59 പുൂജകബഹുവചനം “അര്‍, “ആര്‍', “കള്‍” എന്നീ ്രത്യയങ്ങള്‍ ചേര്‍ന്ന പൂജകബഹുവചന രൂപങ്ങള്‍ മലയാള - അറബിശബ്ദങ്ങളില്‍ ധാരാളമായി പ്രതൃക്ഷപ്പെടുന്നു. റസൂലര്‍ - മപ. 4 ഹാമിദര്‍ - ഉ.പ. 13 ഹംസയര്‍ - ഹി. മമ മരക്കാരര്‍ - Mol, 22 നബിയാര്‍ - ബ.ഖി. 10 റസൂല്‍കള്‍ - ബ.ഖി.ഭ അബുവര്‍ - Mol, 32 അലിയാര്‍ - ബ.ഖി. 9 ഇരട്ടബഹു)ുവചനരുപങ്ങള്‍ കവി പ്രയോഗിക്കുന്ന പല ബഹുവചനരുൂപങ്ങളും പ്രാചീനമലയാള ത്തെയും, അതിന്റെ തമിഴബന്ധത്തെയും അനുസ്മരിപ്പിക്കുന്നു. ബഹുവചന 154 ശബ്ദങ്ങളില്‍ ഇരട്രപതൃയം ചേര്‍ന്നുള്ള രൂപങ്ങള്‍ തമിഴില്‍ ഇപ്പോഴുമുണ്ട്‌. മലയാളത്തില്‍ പൂജകബഹുവചനമായി ഗ്രയോഗിക്കുന്ന അവര്‍കള്‍ പോലുള്ള ചില വിരള്രപയോഗങ്ങളെ പ്രചാരത്തിലുള്ളൂ. ഇവയാകട്ടെ ലേഖനത്തില്‍ ഉപ യോഗിക്കാറുമില്ല. ഉദാഹരണങ്ങള്‍ കാണുക. അവര്‍കള്‍ - ബംമു. 41 ബാനര്‍കള്‍ - Mal. 7 ബാലര്‍കള്‍ - തമ.വ. 19 സുദര്‍കള്‍ - Mal, 27 കടയര്‍കള്‍ - Mal, 27 ഓതുന്നവര്‍കള്‍ - മ.പ. 20 മന്ദിരിമാര്‍കള്‍ - ത.വ. 20 തോളര്‍കള്‍ - ഉ,പ. 29 അരികോര്‍കള്‍ - ഉ,പ. 29 ജിഹത്തര്‍കള്‍ - ഉ.പ. 51 ഇവര്‍കള്‍ - ഉ.പ. 41 ചിലര്‍കള്‍ - ഉ,പ. 43 Naw - 9.al, 33 A>} L1G. - സ.പ.52 ആധുനികമലയാളത്തില്‍ പ്രചാരത്തിലില്ലാത്ത ബഹുവചനരുപങ്ങളും, കവിയുടെ തന്നെ സൃഷ്ടിയായ രൂപങ്ങളുമാണ്‌ മറ്റൊരു വിഭാഗം. അരികര്‍, മുണ്ടര്‍ - Mal, 22 ചൊക്കര്‍ - Mal, 8 കടുവര്‍ - Mol, 13 തോക്കര്‍ - Mal, 52 എന്നിവ ഈ ഗണത്തിലുള്ളവയാണ്‌. IX നിഷേധക്രിയ മലയാളത്തിലെ വിധിവാകൃത്തിലെ ക്രിയാപദത്തോടൊപ്പം “ആ, അല്‍, ഇല്‍” തുടങ്ങിയ ഖിലധാതുരുപങ്ങള്‍ അനു്രയോഗമായി ചേരുമ്പോഴാണ്‌ നിഷേധവാക്യങ്ങള്‍ രൂപപ്പെടുന്നത്‌. മലയാളത്തിലെയും മറ്റു ഭാഷകളിലെയും ശബ്ദങ്ങളില്‍ ഇവ ചേര്‍ത്ത്‌ സൃഷടിക്കുന്ന നിഷേധരുപങ്ങളോടൊപ്പം അറബി 155 യിലെ നിഷേധ്രപത്യയങ്ങളായ “ലാ” ചേര്‍ന്നു വരുന്ന അറബിശബ്ദങ്ങളും കാണാം. നിനക്കുന്നില്ല - ബ.മൂു. 68 അമയ്ത്തില്ല (സൃഷടിച്ചില്ല) - ബ.ഖി. 3 കുലപ്പത്‌ അല്ലയ്‌ (വധിക്കുകയില്ല) - ഉ.പ. 104 ഉദ്റില്ല (കാരണമില്ല) - മ,പ, 28 ശക്കില്ല (സംശയമില്ല) - ബഖി. 13 ലാ നഅ്ലം (നമുക്കറിയില്ല) - ബ.ഖി. 12 ലാ ശക്ക്‌ (സംശയമില്ല) - ബ.ഖി. 13 ലാ നദ്റീ (ഞങ്ങള്‍ക്കറിയില്ല) - ബഖി. 56 ലാ തഅ്ലമൂ (നിങ്ങള്‍ക്കറിയില്ല) - ഉ.പ X സമാനാര്‍ത്ഥരപത്യയങ്ങളും ്രയോഗങ്ങളും അറബിയിലും മലയാളത്തിലും സമാനാര്‍ത്ഥത്തില്‍ വരുന്ന ്രത്ൃയങ്ങ ള്‍, പദങ്ങള്‍ എന്നിവ ഒരുമിച്ചുപയോഗിക്കുന്ന രീതി നിരവധി സന്ദര്‍ഭങ്ങളില്‍ കാണാം. ്രതൃക്ഷത്തില്‍ ആവര്‍ത്തനമായി തോന്നാമെങ്കിലും മിക്കരപയോഗ ങ്ങളിലും സന്ദര്‍ഭാനുസൃതമായി കൂടുതല്‍ അര്‍ത്ഥവ്യാപ്തി നല്‍കാന്‍ ഇവ പര്യാപ്തമാകുന്നുണ്ട്‌. വ്യവഹാരഭാഷയിലെ ‘ഒതുക്കവും അടക്കവും” എന്ന (al യോഗം ഇതിനു സമാനമാണ്‌. രണ്ടുപദവും ചേര്‍ന്നുനില്‍ക്കുന്പോള്‍ വൃത്യസ്ത മായ ധ്വനിതലം സൃഷ്ടിക്കാന്‍ അതു പര്യാപ്തമാവുന്നതിനാലാവാം ഇത്‌. വൈദ്ൃര്‍ക്കൃതികളിലെ അലന്നബിയില്‍(മ.പ.8), അന്നബിയേ(ഒ.മാ.ക. 9), എനയ്‌ സയ്യിദത്തീ (ബ.മു.12) എന്നീ ്രയോഗങ്ങള്‍ നോക്കുക. “അലന്നബിയില്‍” എന്നതിന്‌ നബിയുടെ മേല്‍ എന്നര്‍ത്ഥം. ഇതിലെ, “അല്‌ എന്ന അറബിശബ്ദത്തിനും, ഇല്‍ എന്ന മലയാഭള്രപതൃയത്തിനും അര്‍ ത്ഥസാമൃമുണ്ട്‌. മലപ്പുറംപടപ്പാട്ടില്‍ ഇതുരണ്ടും ഒന്നിച്ചു ര്യോഗിച്ചിരിക്കുക യാണ്‌ കവി. ഒട്ടകത്തിന്റെയും മാനിന്റെയും കഥ എന്ന കാവ്യത്തിലെ “അന്ന ബിയേ എന്ന ്രയോഗം ഇതിനു സമാനമാണ്‌. അറബിയില്‍, “അന്നബി” എന്ന ്രയോഗത്തില്‍തന്നെ “നബിയേ, എന്ന സംബോധനാര്‍ത്ഥം സിദ്ധിക്കുന്നുണ്ട്‌. പദാന്തൃത്തില്‍ “ഏ” എന്ന നിപാതം ചേര്‍ത്തു സംബോധനാരുപം സൃഷ്ടിക്കുക മലയാളത്തിന്റെ സ്വഭാവമാണ്‌. എന്നാല്‍ രണ്ടുശബ്ദങ്ങളും ഒന്നിച്ചുഗ്പയോഗിച്ചി രിക്കുകയാണിവിടെ. അതുപോലെ ബദ്റുല്‍മുനീര്‍ കാവ്യത്തിലെ 12-ാം ഇശ ലില്‍ നായികയായ ഹുസ്നുല്‍ജമാലിനെ അബൂസയ്യാദ്‌ സംബോധന ചെയ്യു 156 ന്നത്‌, “എനൈ സയ്യിദത്തീ” എന്നാണ്‌ “സയ്യിദത്‌ എന്നത്‌ “സയ്യിദ്‌” എന്ന അറ ബിപദത്തിന്റെ സ്രതീലിംഗശബ്ദമാണ്‌. ഇതില്‍ മലയാളത്തിലെ സ്രതതീലിംഗ്രപ തൃയങ്ങളിലൊന്നായ “ഇ ചേർക്കുന്നതോടെ ആവര്‍ത്തനസ്വഭാവം കൈവരുന്നു. അതുപോലെ “സയ്യിദത്തി” എന്ന സംബോധനയില്‍തന്നെ അറബിവ്യാകരണമ നുസരിച്ച്‌ “എന്റെ യജമാനത്തീ” എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുണ്ട്‌. “'എനൈ' എന്ന ശബ്ദം ആവര്‍ത്തനമാണ്‌. അറബിപദങ്ങളില്‍ ഭാഷയിലെ ലിംഗ്രപത്ൃയങ്ങള്‍ ചേര്‍ത്തതിനുദാഹര ണമായി നേരത്തെ ഉദാഹരിച്ച “സയജത്തി” (ബ.മു.18), മഅ്ശുൂഖത്തി (ബ.മു. 59), മഹ്ബുബത്തി (ബ.മു.59) മുതലായവയും സമാനസ്വഭാവം പുലര്‍ത്തുന്നവ യാണ്‌. “തരത്താല്‍ ഉരക്കുമ്പോള്‍ മഹബുബത്തി തട്ടിക്കളയുമോ, മഅ്ശുഖ്വത്തി” എന്ന ഈരടിയുടെ പാരായണവേളയില്‍, അനുവാചകന്‍ തെല്ലും Goa! ഭാവികതയനുഭവപ്പെടുന്നില്ല. പക്ഷേ, ഈ ്രയോഗങ്ങള്‍ സൂക്ഷമാര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ അവ അറബിയില്‍ സ്ശ്രീലിംഗാര്‍ത്ഥമുളള ‘മഹ്ബൂബ്‌, “മഅ്ശുഖ്‌” എന്നീ പദങ്ങളോടൊപ്പം മലയാളത്തിലെ സ്ത്രീലിംഗ്രപതൃയയമായ “ത്തി” ചേര്‍ന്നവയാണെന്നു വ്യക്തമാകുന്നു. ഭാര്യ എന്നര്‍ത്ഥമുള്ള “സജത്ത്‌' എന്ന അറബിസംജ്ഞയില്‍ “ഇ കാരം ചേര്‍ത്തുസൃഷ്ടിച്ച സയജത്തി എന്ന പദ വും വൃത്യസ്തമല്ല. ഇതുപോലെ പ്രഥമപുരുഷനിലുള്ള “നളറ” എന്ന അറബിഗ്രിയാശബ്ദ ത്തിന്‌ കണ്ടു എന്നര്‍ത്ഥം. ഇതിനോടൊപ്പം മലയാളത്തിലെ ഭൂതകാലധ്രത്യയ മായ “തു” ചേര്‍ത്ത്‌ “നളര്‍ത)” എന്നു നിരവധി സ്ഥലങ്ങളില്‍ പ്രയോഗിക്കുന്നു ണ്ട്‌. മലയാളത്തിലെ വിവിധ്രപതൃയങ്ങള്‍ ചേര്‍ത്ത്‌, തനിമലയാളശബ്ദമെന്ന പോലെ, പരക്കെ പ്രയോഗിക്കുന്ന ശബ്ദമാണ്‌ നളര്‍” എന്നത്‌. നളര്‍തു - ബു.മു. 47 നളര്‍ത്തവനാ - ബംമൂു. 77 നളര്‍ത്തോന്‍ - ബ.മു. 15 നളര്‍ത്തിട്ട്‌ - ബു.മു. 16 നളര്‍ത്തില്ല - ബ.മു. 39 നളര്‍ക്കണ്ട - ബ.മു. 43 157 നളറായി - ബ.ഖി. 75 360903 - ബ.മു. 35 നളര്‍ക്കയ്‌ - ബഖി. 40 സമാനാര്‍ത്ഥപദങ്ങള്‍ ഗ്പതൃയങ്ങളിലെന്നപോലെ പദങ്ങളുടെ തലത്തിലും ചിലപ്പോള്‍ ഈ ആവര്‍ത്തനസ്വഭാവം കാണുന്നു. “ബിലത്താല്‍ കേട്ടൊരു സദ്ദും ചെവിന്റെ കാതില്‍ - ബ.മു. 30 “യെവിടത്തില്‍ കുടിബീടും മൊളി തേനെ - ബ.മൂ. 31 ബദ്റുല്‍മുനീറിലെ ഈ വരികളില്‍ ആദ്യത്തേതില്‍ ചെവി, കാത്‌ എന്നി വയും രണ്ടാമത്തേതില്‍ “കുടി വീട്‌” എന്നിവയും ചേര്‍ന്നു വരുന്നതുകാണാം. ഇതില്‍ രണ്ടാമത്തേതിനു സമാനമായ വീടും, കൂടിയും എന്ന പ്രയോഗം മല ബാറിലെ വാമൊഴിയില്‍ കാണാം. ഇവിടെ രണ്ടൂപദങ്ങളും മലയാളത്തിലേതു തന്നെ. ചില സന്ദര്‍ഭങ്ങളില്‍ വൃതൃസ്തഭാഷകളിലെ പദങ്ങള്‍ ചേര്‍ത്തുള്ള വിചിശ്രപയോഗങ്ങളും (പതൃക്ഷപ്പെടുന്നുണ്ട്‌. “ബാളും ഹിസ്ന്‍കോട്ട അവനിക്കുള്ളെ - ബ.മു. 4 “ചദിഹിയല്‍ എടുത്തു പലവിദമിലും മദുത്തും” - Mal, 3 എന്നിവ ഉദാഹരണം. “ഹിസ്ന്‍കോട്ട്‌ എന്നതിലെ “ഹിസ്‌” എന്ന അറബിപദ ത്തിനും “കോട്ട്‌ എന്നൃതന്നെയാണര്‍ത്ഥം. രണ്ടാമത്തെ ഉദാഹരണത്തിലെ “ഹി യല്‍” എന്നതിന്‌, ചതി എന്നും, അതുപോലെ ബദ്റുല്‍മുനീര്‍ 68 ലെ “കേമങ്ങ ള്‍ പലദാലും ജമാലിയത്തശകാലും” എന്ന പാദത്തിലെ ജമാലിയത്ത്‌, അശക (അഴക്‌) എന്നിവയ്ക്ക്‌ ഒരേ അര്‍ത്ഥമാണുള്ളതെന്നു കാണാം. ബദ്റുല്‍മുനീറിലെ “കോടമലര്‍ ലാംബുകള്‍ സിറാജുകള്‍ തുളങ്കിടലാ യ്‌ (ഇ.85) എന്ന വരിയിലെ വിളക്ക്‌ എന്നര്‍ത്ഥമുള്ള ഇംഗ്ലീഷ്-അറബിസംജ്ഞ കള്‍ ഒന്നിച്ചുവരുന്നു. ബദര്‍ഖിസ്തയിലെ 26-ാ൦ം ഇശലില്‍ “ബനികള്‍ സാജാ ത്തും പയിന്റോരില്‍ വസിയ്യത്തില്ലാ എന്ന പാദമാണ്‌ മറ്റൊന്ന്‌. ഇവിടെ കുട്ടി കള്‍ എന്നര്‍ത്ഥത്തില്‍ അറബി, തമിഴ്‌ ശബ്ദങ്ങള്‍ ആവര്‍ത്തിക്കുന്നതു നോക്കു ക. മലപ്പുറം പടയിലെ “ളര്‍ബടി ബെടികളും' (22) എന്നതിലും, ബദര്‍ ഖിസ്തയി ലെ “മലചലം കുലുങ്കിടും എന്നതിലും ഇതേ സവിശേഷതകള്‍ കാണാം. ളര്‍ബ്‌ എന്ന അറബിപദത്തിന്‌ അടി, വെട്ട എന്നീ അര്‍ത്ഥങ്ങളുണ്ട്‌. മല, അചലം എന്നീ പദങ്ങളുടെ നിലയും വൃത്യസ്തമല്ല. 158 X11 സദൃശസൃഷ്ടിയും അപൂര്‍വ്രപയോഗങ്ങളും ഭാഷയിലെ സര്‍വസാധാരണങ്ങളായ പ്രയോഗങ്ങളെ അനുകരിച്ച്‌ മറ്റു ചില വിരള്രപയോഗങ്ങള്‍ക്ക്‌ രൂപഭേദം വരുത്തുന്ന പ്രക്രിയയാണ്‌ സദൃശസ്ധ് ഷ്ടി (anolഠളുു). (പചുരങ്ങളല്ലാത്ത ചിലരുപങ്ങളെ വൃത്യാസപ്പെടുത്തി പ്രാചു രൃമുള്ള രൂപങ്ങളോടിണക്കി ്രയോഗിക്കുകയാണിതിന്റെ സ്വഭാവം.” ഭാഷാ പരിണാമപ്രകകിയയില്‍ സാധാരണ സംഭവിക്കുന്ന ്രതിഭാസമാണിത്‌. മോയിന്‍ കുട്ടി വൈദ്യരാവട്ടെ കവിസ്വാതന്ത്രരത്തിന്റെ ബലത്തില്‍ ഭാഷയില്‍ പരിചിത മല്ലാത്ത നിരവധി രൂപങ്ങള്‍ക്ക്‌ ഇകാരം രൂപംനല്‍കുന്നു. ബറ്റുല്‍മുന്നീര്‍ 17-ാംഇശലിലെ ‘മലാത്തി” എന്ന സംബോധനാശബ്ദം നോക്കുക. ഈ സംജ്ഞ അറബിയിലോ, മലയാളത്തിലോ ഇല്ല. പുല്ലിംഗാര്‍ത്ഥ ത്തില്‍വരുന്ന “മനലാന്‌ എന്ന ശബ്ദം അറബിയിലുണ്ട്‌. ഇതിലെ അന്ത്യവ്യ ഞ്ജനത്തിന്റെ സ്ഥാനത്ത്‌ “ത്തി” എന്ന സ്ത്രീലിംഗ്രപതൃയം ചേര്‍ത്ത്‌ പുതിയ ശബ്ദം നിര്‍മ്മിക്കുകയാണ്‌ കവി ചെയ്യുന്നത്‌. “ജ്യേഷ്ഠന്‍” എന്നര്‍ത്ഥമുള്ള “അണ്ണന്‍ എന്ന തമിഴ്പദത്തില്‍നിന്നും “അണ്ഠത്തി” എന്ന രൂപവും രാജ്ഞി എ ന്നതിനു പകരം “രാജാത്തി” (ബ.മു. 60) എന്ന രൂപവും വൈദൃരുടെ സൃഷ്ടി യാണ്‌. അറബിപദങ്ങള്‍ക്ക്‌ മലയാളത്തിലെ ലിംഗവചനകാലപ്രത്ൃയയങ്ങള്‍ ചേര്‍ ത്ത്‌ വൈദൃര്‍ സൃഷ്ടിച്ച നിരവധിപദങ്ങള്‍ പില്‍ക്കാലകവികള്‍ അതേപടി സ്വീകരിച്ചിട്ടുണ്ട. അവയില്‍ പലതും സമാനരുപത്തിലോ, രൂപഭേദങ്ങളോടെ യോ മാപ്പിളവായ്മൊഴിയിലും വ്യാപകമായതായി കാണാം. “കിബ്റന്‍' (അഹ ങ്കാരി), “മൊല്ലാച്ചി (മയലാത്തി എന്നതിന്റെ തത്ഭവം) തുടങ്ങിയവ ഉദാഹരണം. “ഭംഗി” എന്ന അര്‍ത്ഥത്തില്‍ മാപ്പിളവായ്മൊഴിയില്‍ കാണുന്ന രണ്ടുപദ ങ്ങളാണ്‌ മൊഞ്ച്‌, ചൊറുക്ക്‌ എന്നിവ. മൊഞ്ചില്‍ നിന്നും “മൊഞ്ചര്‍” (ഭംഗിയു ളളവര്‍-മ.പ ഒ) എന്ന പദം സൃഷ്ടിക്കുന്നു. ചൊറുക്കില്‍നിന്നുൃം ചൊക്കര്‍ (മ. പ,8), ചൊങ്കി(സുന്ദരി) ബ.മു.2൦ എന്നീ പദങ്ങളും നിഷ്പാദിപ്പിക്കുന്നത്‌. കവി യുടെ ചില ്രയോഗങ്ങള്‍ നോക്കുക. വിയാക്കരന്‍ (വ്യാ്ഘത്തെപോലുളളവര്‍) - മ.പ. 49 പിശവര്‍ (പിഴച്ചവള്‍) - മ.പ്‌. 71 ഞാനക്കരു (ജ്ഞാനി) - മ.വപ. 71 ശീശോന്‍ (ചന്ദ്രൻ) - ബ.മു. 19 ജേവര്‍ (ജേതാവ്‌) - ബ.ഖിദ 159 ശിങ്കര്‍ (സിംഹാത്തെപ്പോലുള്ളവര്‍) - ബഖി. 44 കടിയാളന്‍ (നായ) - സലാ. 7 മലയാളശബ്ദങ്ങളെ സംസ്കൃതവിഭക്തിഗ്രതൃയങ്ങള്‍ ചേര്‍ത്ത്‌ സംസ്‌ കൃതിീകരിക്കുന്ന രീതി മണിപ്രവാളകൃതികളില്‍ സുലഭമാണ്‌. ഇതിനു സമാന മായ വിധത്തില്‍ പദങ്ങളെ പലതരത്തില്‍ സംസ്കരിക്കുന്ന രീതി വൈദൃര്‍ക്കൃ തികളിൽ കാണാം. പദത്തിലെ ഒന്നോരണ്ടോ സ്വനിമങ്ങളില്‍ മാറ്റം വരുത്തി അവയെ മറ്റൊരു ഭാഷയിലെ പദമാണെന്ന തോന്നലുളവാക്കും വിധം ്പയോഗി ക്കുന്നതില്‍ കവിക്ക്‌ ്രതൃയേക വൈഭവമുണ്ടായിരുന്നു. മലയാളശബ്ദങ്ങളെ അറബിപദങ്ങളുടെ രൂപത്തിലും, മറിച്ചും സംസ്ക രിക്കുന്ന രീതിയുണ്ട്‌. അതുപോലെ അറബിപദങ്ങളെയും, മലയാളപദങ്ങളെ യും തമിഴ്മട്ടില്‍ സംസ്കരിക്കാനുള്ള ശ്രമവും കാണാം. ഭാഷാശബ്ദത്തിലെ സ്വനിമങ്ങള്‍ക്കിടയിലോ, ഒരു സ്വനിമത്തിന്‌ പകര മായോ, “ഹ്‌ കാരം ചേര്‍ത്ത്‌ ്പയോഗിക്കുന്നു. അറബിമലയാളത്തില്‍ തത്തുല്ല്യ മായ ലിപിയുടെ അഭാവത്തില്‍, അതിനോടടുത്തു നില്‍ക്കുന്ന മറ്റൊരു അറബി സ്വനിമം കൊണ്ട്‌ എഴുതികാണിക്കുന്ന രീതി നേരത്തെ അറബിമലയാളത്തിലു ണ്ടായിരുന്നു. സംസ്കൃതത്തില്‍നിന്നും മലയാളം സ്വീകരിച്ച സ്വനിമങ്ങളെകുൂടി ഉള്‍ക്കൊള്ളുന്നവിധം അറബിമലയാളലിപി പരിഷ്കരിക്കുന്നതിന്‌ മുമ്പുളള ഘട്ടത്തിലാണിത്‌. ഇക്കാരണത്താലാണ്‌ മലയാളത്തിലെ “പ്‌ കാരത്തിന്‌ പകരം “ഫ്‌ കാരം ലേഖനത്തിലുപയോഗിച്ചിരുന്നത്‌. വൈദ്യരുടെ മലപ്പുറംപടപ്പാട്ട്‌, മുല പ്രാണം എന്നീ കൃതികളുടെ ശീര്‍ഷകം “മലഫുറം പടപ്പാട്ടും, മുലഫുരാനു മാകുന്നത്‌” അതുകൊണ്ടാണ്‌. എന്നാല്‍ മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരു പോലെ (്പചാരത്തിലുള്ള “യ്‌ കാരത്തിന്റെ സ്ഥാനത്ത്‌ വൈദൃര്‍ “ഹ കാരം (al യോഗിക്കുന്നുണ്ട്‌. “ജയം” എന്ന പദം വരുന്ന മിക്കസന്ദര്‍ഭങ്ങളിലും ഇതു കാണാം. ഉദാ. ജിഹം (ജയം) - ബഖി. 22 ജഹിത്ത്‌ - ബഖി. 22 ജഹിപ്പാന്‍ - സ.പ. 26 ജിഹര്‍ - ബ.ഖി. 45 MaMa] (നയിച്ച്‌- അധ്വാനിച്ച്‌) - ബഖി. 105 160 അടുത്തടുത്ത വരികളില്‍ അറബിശബ്ദങ്ങള്‍ വരുമ്പോള്‍ ആലാപന ഭംഗി, പ്രാസം എന്നിവയ്ക്കുവേണ്ടിയും ഇത്തരം പദസംസ്കരണരിീതികള്‍ അവലംബിക്കുന്നു. ബദര്‍ഖിസ്തയിലെ 22-ാം ഇശലിലുള്ള 'തടമാം ബദ്റില്‍ ചെണ്ടഹമ്മദോട്‌ /ശണ്ടയെടുപ്പതും മിഹനക്കേട്‌ എന്ന ഈരടി നോക്കുക. ഇവിടെ “മിനക്കേട്‌ എന്ന പദം മിഹനക്കേടാക്കുന്നത്‌ ആദ്യവരിയിലെ അറബിനാമത്തിന്‌ സമാനമാ ക്കാനാണ്‌. X11 വൈദൃര്‍ക്കൃതികളും ്രാവിഡകാവ്ൃപാരമ്പര്യവും മലയാളകാവ്യഭാഷയുടെ വികാസപരിണാമചരിശ്രത്തില്‍ പാട്ട, മണിര്പ വാളം എന്നിങ്ങനെ വൃതൃസ്തമായ രണ്ടു കൈവഴികള്‍ കാണാം. രാമചരിതം, തിരുനിഴല്‍മാല, നിരണംകൃതികള്‍ എന്നിവ പാട്ടു്പസ്ഥാനത്തിലും, സന്ദേശ കാവ്യങ്ങളും ചമ്പുക്കളും മണിര്പവാളത്തിലും ഉള്‍പ്പെടുന്നവയാണ്‌. ദ്രാവിഡ കാവ്യപാരമ്പര്യമാണ്‌ ആദ്ൃകാലപാട്ടുകൃതികളുടെ അന്തര്‍ധാര. അക്ഷരമാല, പ്രാസം, വൃത്തം എന്നിങ്ങനെ വിവിധതലങ്ങളില്‍ തമിഴ്കാവ്ൃരചനാരീതികളെ യാണ്‌ അത; പിന്തുടര്‍ന്നുപോന്നിരുന്നത്‌. ലീലാതിലകകര്‍ത്താവ്‌ പാട്ടിനു നല്‍ കുന്ന ലക്ഷണത്തില്‍ അത; വ്യക്തമാകുന്നുമുണ്ട്‌. രാമചരിതവും, തിരുനിഴല്‍മാലയുമാണ്‌ ലഭ്യമായ കൃതികളില്‍ പാട്ടു സ്ഥാനത്തിന്റെ ലക്ഷണം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നത്‌. ഇവയുടെ രചനാ കാലത്െക്കുറിച്ച്‌ വൃത്യസ്തമായ വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. പാട്ടു സാഹിതൃത്തിലെ ്രഥമകൃതി രാമചരിതമാണെന്ന കാര്യത്തിലും ഭിന്നാഭി്രായ മുണ്ട്‌. “രാമചരിതത്തെക്കാള്‍ ഏതാണ്ട്‌ 60 വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം തിരുനിഴല്‍മാല രചിക്കപ്പെട്ടതെന്ന്‌ സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്ന തായി” കെ.എം. ്പഭാകരവാരിയര്‍ അഭി(പായപ്പെടുന്നു. ’ രാമചരിതത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെ വൈകിമാത്രം ക ണ്ടെടുക്കപ്പെട്ട കാവ്യമാണ്‌ തിരുനിഴല്‍മാല. രണ്ടിന്റേയും, ഭാഷാരീതിയിലും വൃത്യാസം കാണാം. രാമചരിതം (്പരഡമായ ഭാഷയിലെഴുതിയ ക്ലാസ്സികകാ വ്യവും, തിരുനിഴല്‍മാല അന്നത്തെ സാമാനയൃമലയാളത്തില്‍ വിരചിതമായ ഒരു ഗാനകാവ്യവുമാണെന്ന്‌ എം.എം. പുരുഷോത്തമന്‍നായര്‍ നിരീക്ഷിക്കുന്നുണ്ട്‌.” തമിഴില്‍നിന്നും വേര്‍പിരിഞ്ഞ്‌ മലയാളം ഒരു സ്വതന്ത്രഭാഷയായി പരിണമിക്കു ന്നഘട്ടത്തിന്റെ സവിശേഷതകള്‍ ഇവയില്‍ കണ്ടെത്താവുന്നതാണ്‌. 161 കാവൃഭാഷയുടെ പരിണാമത്തില്‍ സൂരപധാനമായ ഒരു ഘട്ടത്തെ അട യാളപ്പെടുത്തുന്നവയാണ്‌ കണ്ണശ്ൂകൃതികള്‍. അവ പാട്ടിന്‌ ലീലാതിലകത്തില്‍ പറയുന്ന ലക്ഷണത്തെ അക്ഷരംഗ്പതി പിന്തുടരുന്നില്ല. ്രാവിഡസംഘാതാക്ഷര നിബന്ധമായ പദങ്ങളോടൊപ്പം സംസ്കൃതശബ്ദങ്ങള്‍, മലയാള്രപതൃയങ്ങള്‍ ചേര്‍ന്ന സംസ്കൃതശബ്ദങ്ങള്‍ എന്നിവയും ഇടകലര്‍ന്നുവരുന്നു. “ജ്ഞാനം, “ഹിതം” എന്നിങ്ങനെ തത്സമമായും, “ഞാനം, “ഇതം” എന്നിങ്ങനെ ദ്രാവിഡ സംഘാതാക്ഷരനിബന്ധമായ തത്ഭവമായും ഒരു പദം തന്നെ വൃതൃസ്ത സന്ദര്‍ ഭങ്ങള്‍ക്കനുസരിച്ചു രൂപം മാറുന്നതുകാണാം. കണ്ഠശ്നമകവികള്‍ക്കു ശേഷമാണ്‌ നവീനമായ ഒരു കാവ്യവീക്ഷണവു മായി എഴുത്തച്ചന്‍ കടന്നുവരുന്നത്‌. മലയാളത്തിന്‌ ഒരു സ്വതന്ത്രകാവ്ൃയഭാഷ രൂപപ്പെടുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക സുവിദിതമാണ്‌. ്രാവിഡപാരമ്പര്യത്തി ലൂന്നി നില്‍ക്കുന്ന പാട്ടിനേയും, സംസ്കൃത്രപഭാവത്തില്‍ മുങ്ങിപ്പോയ മണി ്രവാളത്തേയും സമന്വയിപ്പിക്കാനായിരുന്നു ആചാര്യന്റെ ശ്രമം. അതിന്‌ അദ്ദേ ഹത്തിന്‌ മാര്‍ഗദര്‍ശനമായത്‌ കണ്ണശ്മകൃതികളായിരുന്നു. ഭാഷയിലും ഗ്രമേയ സ്വീകരണത്തിലുമെല്ലാം ഈ സ്വാധീനം കാണാം. ‘എഴുത്തച്ുന്റെ ഭാരതംകിളി പ്പാട്ടിന്‌ ഒരു ഡിസൈനും സ്‌കെച്ചും ഉണ്ടാക്കിക്കൊടുത്ത കൃതിയെന്ന്‌”” നിര ണം കൃതിയായ ‘ഭാരതമാല'യെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനം ഇതത്രേ. ആരംഭദശയില്‍തന്നെ കരുത്തുതെളിയിച്ച പാട്ടു്രസ്ഥാനത്തിന്‌ പിന്നീട്‌ തുടര്‍ച്ചയുണ്ടായില്ലെന്നും, ഇതരകാവ്ൃയശാഖകളില്‍നിന്ന്‌ അതിനെ വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്ന സവിശേഷതകള്‍ എഴുത്തച്ഛന്റെ കാലത്തോടെനിലച്ചുപോ യെന്നും കരുതുന്നവരാണ്‌ നമ്മുടെ സാഹിതൃചരി്രകാരന്‍മാരേറെയും. രൂപ ത്തിലും ഭാവത്തിലും സംസ്കൃതകാവൃപാരമ്പര്ൃത്തെ പിന്തുടര്‍ന്നുപോന്ന സ ന്ദേശകാവ്യം, ആട്ടക്കഥ, ചമ്പു, ഖണ്ഡകാവ്യം, മഹാകാവ്യം എന്നീ പ്രസ്ഥാന ങ്ങളുടെ ചരിത്രമായി ഭാഷാപിതാവിനുശേഷമുള്ള സാഹിത്യചരിത്രം മാറുന്നതി നാലാവാമിത്‌. എഴുത്തച്ചന്റെ കാലം മുതല്‍തന്നെ ഒരു സമാന്തരകാവൃശാഖയാ യി വളര്‍ന്നെങ്കിലും പല കാരണങ്ങളാല്‍ മുഖ്യധാരാസാഹിതൃത്തിലിടം ലഭി ക്കാതെ അരികുവല്‍ക്കരിക്കപ്പെട്ടുപോയ അറബിമലയാളകാവൃയകൃതികള്‍ കാ ണാതെ പോയി എന്നതാണ്‌ ഈ കാഴ്ചപ്പാടിന്റെ ഗ്രധാന പരിമിതി. മോയിന്‍കുട്ടി വൈദൃരുടെ രചനകളുള്‍പ്പെടെ ഈ മേഖലയിലെ പ്രധാന കൃതികള്‍ അപ്രഗഥിച്ചാല്‍ പാട്ടുര്പസ്ഥാനത്തിന്റെ അടിസ്ഥാനസവിശേഷതകള്‍ അവ നിലനിര്‍ത്തിപ്പോന്നതായി കാണാം. അവയിലെ പദസംസ്കരണരീതികള്‍, ഗ്പാസം, വൃത്തം, ര്രമേയം തുടങ്ങിയവയിലെല്ലാം ഈ (ദാവിഡ കാവൃപാരമ്പ 162 രൃത്തിന്റെ പിന്തുടര്‍ച്ചയുണ്ട്‌. അത്തരം ഘടകങ്ങള്‍ വൈദ്യരുടെ രചനകളെ മുന്‍നിര്‍ത്തി പരിശോധിക്കുകയാണ്‌ ഈ ഭാഗത്തു ചെയ്യുന്നത്‌. ചെയ്യുള്‍വികാരങ്ങള്‍ ദക്ഷിണേന്ത്യന്‍ഭാഷകളിലെ ആദ്യവ്യാകരണഗ്രമന്ഥമായി പരിഗണിച്ചുവ രുന്ന തൊല്‍ക്കാപ്പിയത്തെ ആധാരമാക്കി ഭവനന്ദി രചിച്ച തമിഴ്വ്യാകരണ ഗ്ര ന്ഥമാണ്‌ “നന്നുല്‍”. ദദാംശതകത്തിലെ ഈ കൃതിയില്‍ “ചെയ്യുള്‍വികാരങ്ങശ്‌ എന്നുവിളിക്കുന്ന പദസംസ്കരണരീതികള്‍ വിശദീകരിക്കുന്നുണ്ട്‌. നന്നുല്‍ ഉയിരുറ്റു പുണയരിയലില്‍ കാണുന്ന “വലിത്തല്‍, മെലിത്തല്‍, നീട്ടല്‍, കുറു ക്കല്‍, വിരിത്തല്‍, തൊകുത്തലും വരും ചെയ്യുള്‍ വേണ്ടു ഇഴി” എന്ന സൂഗ്ര ത്തില്‍ നിന്നും ഇവ ആറുവിധമാണെന്നു വ്യക്തമാവുന്നു.” പ്രാചീന തമിഴ്കാ വ്യങ്ങളിലെ ഇത്തരം പദസംസ്കരണരിീതികള്‍ തങ്ങളുടെ കാവ്യങ്ങളില്‍ ഗ്ര യോജനപ്പെടുത്തുകയാണ്‌ മലയാളത്തിലെ പാട്ടുകവികള്‍ ചെയ്തത്‌. രാമചരിതത്തില്‍ കടന്നുവരുന്ന നിരവധി തമിഴ്പദങ്ങളോടൊപ്പം, മല യാളശബ്ദങ്ങളിലും രൂപമാറ്റം സംഭവിച്ചു കാണുന്നതുകൊണ്ടാവണം അതൊരു തമിഴ കാവൃമാണെന്ന സന്ദേഹംപോലും ചില പണ്ഡിതന്‍മാര്‍ക്കുണ്ടായത്‌. മല യാളത്തില്‍ സംസ്കൃതത്തിന്റെ സ്വാധീനം ശക്തമായതോടെ, MYM OID) (aca ണ അവ്രതൃക്ഷമായിത്തീര്‍ന്നു. സംസ്കൃതത്തില്‍നിന്നും ആദാനം ചെയ്ത പദ ങ്ങള്‍ രേഖപ്പെടുത്താന്‍ നമ്മുടെ ലിപിമാല പര്യാപ്തമായതും പദങ്ങളുടെ മാന കരൂപത്തില്‍ നിന്നും വൃത്ൃസ്തമായതെല്ലാം നിരാകരിക്കപ്പെട്ടതും ചെയ്യുള്‍ വികാരങ്ങളെ അര്ര്പസക്തമാക്കി. എഴുത്തച്ചന്റെ കൃതികളിലൂടെ സാര്‍വ്വതിക സ്വഭാവം കൈവന്ന കാവൃഭാഷാശബ്ദങ്ങളില്‍, ഇവയ്ക്ക്‌ ഏറെയൊന്നും ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ നന്നുൂല്‍ കര്‍ത്താവ്‌ നിയമസാധുത നല്‍കുന്ന പദസംസ്കരണ രീതികള്‍, അറബിമലയാള കാവ്യകര്‍ത്താക്കള്‍ വ്യാപകമായി അനുവര്‍ത്തിച്ചു പോന്നു. കാലം നിര്‍ണയിച്ച ആദൃകൃതിയായ മുഹ്‌യിദ്ദീന്‍മാല മുതല്‍ സമീപ കാലത്തെ രചനകളില്‍ വരെ ഏറിയോ, കുറഞ്ഞോ അതു ്രയോജനപ്പെടുത്തു ന്നതു കാണാം. ഇതില്‍ മുഖ്യസ്ഥാനത്തുള്ളത്‌ വൈദ്യര്‍ക്കൃതികള്‍ തന്നെയാ ണ്‌. അദ്ദേഹത്തിന്റെ ഭാഷാശൈലി അനുകരിക്കാനും, സ്വീകാര്യമായ മാതൃക യായി ഉയര്‍ത്തിക്കാണിക്കാനും ശ്രമമാരംഭിച്ചതോടെയാണ്‌ ഈ രംഗത്ത്‌ അതു വ്യാപകമായത്‌. 163 വൈദ്യരുടെ പദസംസ്കരണരിതികള്‍ നന്നൂലില്‍ പരാമര്‍ശിക്കുന്ന, വലിത്തല്‍, മെലിത്തല്‍, നീട്ടല്‍, കുറുക്ക ല്‍, വിരിത്തല്‍, തൊകുത്തല്‍ എന്നിങ്ങനെയുള്ള ആറുവിധം ചെയ്യുള്‍വികാര ങ്ങളില്‍ അഞ്ചെണ്ഠവും മോയിന്‍കുട്ടി വൈദൃര്‍ സന്ദര്‍ഭാനുസരണം ധാരാളമാ യി ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ഖരത്തെ അനുനാസികമാക്കുന്ന മെലിത്തല്‍ എന്ന വികാരം മാത്രമാണ്‌ പൊതുവെ ഉപേക്ഷിച്ചുകാണുന്നത്‌. ഇവയോരോ ന്നും പരിശോധിക്കാം. 1 വലിത്തല്‍ വൈദ്ൃര്‍ക്കൃതികളിലെ പദങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം വലിത്തലി നു വിധേയമായ ശബ്ദങ്ങളാണ്‌. അനുനാസികവര്‍ണത്തെ ഖരമാക്കി മാറ്റുന്ന തിനാണ്‌ വലിത്തല്‍ എന്നുപറയുക. ഇതനുസരിച്ച്‌ “ക വര്‍ഗത്തിലെ അനുനാ സികമായ “ങ്‌ കാരത്തിന്റെ സ്ഥാനത്ത്‌ “ക്‌ കാരം ആദേശമായി വരുന്നു. ഉദാ. പെങ്കള്‍ (പെങ്ങള്‍) - ബ.ഖി.15 തങ്കള്‍ (തങ്ങള്‍) - ബഖി. 15 ഒരുങ്കി (ഒരുങ്ങി) - ബ.ഖി. 8 പൊഞങ്കും (പൊങ്ങും) - ബ.ഖി. 8 തുടങ്കി (തുടങ്ങി) - ബ.ഖി. 16 അങ്ക (അങ്ങ്‌) - ഉ.പ. 18 ഇങ്ങ (ഇങ്ങ്‌) - ഉ.പ. 58 മടങ്കി (മടങ്ങി) - സ.പ. 14 പൊങ്കി (പൊങ്ങി) - സ.പ. 67 ബണങ്കി (വണങ്ങി) - സ.പ. 70 കലങ്കി (കലങ്ങി) - ബു.മു. 86 “ത്‌ വര്‍ഗ പഞ്ചമമായ “ന കാരത്തിനു പകരം ഖരാക്ഷരമായ “ത കാരം വരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌. ബന്ദു (വന്തു-വന്നു) - ബ.ഖി. 10 ചുശന്‍൯ (ചുഴന്ന്‌) - ബഖി. 10 നടന്ദാനോ (നടന്നാനോ) - ഉ.പ്‌, 50 കടന്ദവന്‍ (കടന്നവന്‍) - ഉ.പ്‌. 51 ചേര്‍ന്ദവര്‍ (ചേര്‍ന്നവര്‍) - ഉ.പ്‌, 487 164 പുലര്‍ന്ദു (പുലര്‍ന്നു) - ബ.മൂ. 23 നടന്ദവര്‍ (നടന്നവര്‍) - ബ.മു. 24 കിടന (കിടന്ന്‌) - ബു.മു. 54 ബയന്ദവന്‍ (ഭയന്നവന്‍) - ബ.മു. 56 പറന്ദിട്ട (പറന്നിട്ു) - ബ.മു. 76 ബന്ദ്‌ (വന്ന്‌) - ബു.മു. 78 മരു (മരുന്ന്‌) - ബു.മു. 87 Maes (ഇരുന്ന്‌) - ത.പ. 20 ബന്ദെ (വന്നെ) - മ.പ. 59 ചേര്‍ (ചേര്‍ന്ന്‌) - സലാ. 38 ഇവിടെ “ത കാരത്തിനു പകരം ‘ദ്‌ കാരമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. ഖരാക്ഷരത്തിന്റെ സ്ഥാനത്ത്‌ മൃദുവും, മറിച്ചും ്രയോഗിക്കുന്നത്‌ ആദ്യകാല അറബിമലയാളകൃതികളില്‍ വ്യാപകമായിരുന്നു. ഉദാ. മുദല്‍ (മുതല്‍) - MLM}. 22 മോദിരം (മോതിരം) - മ.പ. 29 കൊദി (കൊതി) - മ.പ. 29 കദിരോന്‍ (കതിരോന്‍) - Mal. 28 നകരം (നഗരം) - Mal. 28 അനുനാസികവര്‍ണത്തിന്‌, അതിന്റെ തന്നെ ഖരം ആദേശമായി വരുന്ന തിനുപകരം മറ്റു ചിലരീതികളും സര്‍വ്വസാധാരണമാണ്‌. ഉദാഹരണമായി ദന്ത്ൃ മായ “ന കാരത്തിന്റെ സ്ഥാനത്ത്‌ മൂര്‍ധനൃമായ “ട്‌ കാരം വരുന്നതു നോക്കുക. ചെണ്ട്‌ (ചെന്ന്‌) - ഉ.പ. 44, 50 നിണ്ട്‌ (നിന്ന്‌) - ഉ.പ. 44 എണ്ടൊരു (എന്നൊരു) - ഉ.പ്‌, 57 ഒണ്ട്‌ (ഒന്ന്‌) - ബ.മു. 54,60 ഒണ്ടും (ഒന്നും) - ബ.മൂു. 76 ചെണ്ടണത്ത്‌ (ചെന്നണഞ്ഞ്‌) - ബ.മു. 76 ചെണ്ടിടവെ (ചെന്നിടവെ) - ബ.മു. 78 നിണ്ടോര്‍ (നിന്നോര്‍) - Mal. 32 യെണ്ട്‌ (എന്ന്‌) - തമ.വ്‌. 37 165 അതുപോലെ '“ഞ കാരത്തിന്‌, അതിന്റെ ഖരമായ 'ച'കാരം കൊണ്ട്‌ ആദേശം ചെയ്യുന്നതിനു പകരം മറ്റൊരു ഖരമായ “ത കാരം (പയോഗിക്കുന്ന പതിവുമുണ്ട്‌. കനിന്ദില്ല (കനിന്തില്ല - കനിഞ്ഞില്ല) - ത.വ്‌, 58 6093103) (മൊഴിഞ്ഞു) - MILA}. 23 അണന്ദു (അണഞ്ഞു) - ബ.മൂു. 66 എറിന്ദു (എറിഞ്ഞു) - സ.പ. 70 പിട൯ (പിടഞ്ഞ്‌) - ബ.ഖി. 11 പിരിന്ദവള്‍ (പിരിഞ്ഞവള്‍) - ബഖി. 14 തിരിന്ദോടി (തിരിഞ്ഞോടി) - ഉ.പ്‌, 43 ബളന്ദ്‌ (വളഞ്ഞ്‌) - ഉ.പ. 48 അറിന്ദില്ല (അറിഞ്ഞില്ല) - ഉ.പ്‌, 50 മൊളിന്ദുളള (മൊഴിഞ്ഞുള്ള) - സലാ. 56 തിക൯ (തികഞ്ഞ്‌) - സലാ. 55 വലിത്തലിനു സമാനമായ മറ്റൊരു ്രയോഗരീതിയും കാണാം. വര്‍ഗ പഞ്ചമങ്ങള്‍ക്ക്‌ അതാതിന്റെ ഖരംകൊണ്ടു വലിത്തല്‍ ചെയ്യുന്ന രീതിയില്‍ നിന്നു വൃത്യൃസ്തമാണിത്‌. അന്ത്യാക്ഷരം ഖരമായി വരുമ്പോള്‍, അതിനുപകരം മറ്റൊരു ഖരാക്ഷരം ്പയോഗിക്കുന്ന പതിവാണത്‌. നന്നൂല്‍ കര്‍ത്താവ്‌ വിവക്ഷി ക്കുന്ന വലിത്തലിന്റെ പരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഉദാ. ഉരത്ത (ഉരച്ച) - ഉ.പ്‌. 44, മ.പ്‌, 6 aslo) (പിടിച്ചു) - ഉ.പ. 51 സമ്മദിത്ത്‌ (സമ്മതിച്ചു) - കി.മാ.3 ചോദിത്തെ (ചോദിച്ചു) - ബ.മൂ. 82 ആദരിത്ത്‌ (ആദരിച്ചു) - ബു.മു. 25 ബുജിത്ത്‌ (ഭുജിച്ച്‌) - ബു.മു. 47 ജഹിത്ത്‌ (ജയിച്ചു) - Mal. 13 2, നീട്ടല്‍ ഗഹസ്വത്തെ ദീര്‍ഘമാക്കി മാറ്റുന്ന നീട്ടല്‍ എന്ന ചെയ്യുള്‍വികാരത്തിന്‌ വിധേയമായ പദ്രപയോഗങ്ങളും ധാരാളമുണ്ട്‌. ഭാഷാഡൃത്തങ്ങളുടെ സവിശേഷ തകള്‍ വിശദീകരിക്കുമ്പോള്‍, എ.ആര്‍ പറയുന്ന ലഘുക്കളെ പാടിനീട്ടി ഗുരു വാക്കുന്ന പതിവില്‍നിന്നും വൃത്ൃസ്തമാണിത്‌. ദ്രാവിഡവൃത്തത്തിലുള്ള പദ്യ 166 ങ്ങളില്‍ ഗാനരിീതിക്ക്‌ പ്രാധാന്യം കല്പിക്കുന്നതിനാല്‍ ആലാപനവേളയില്‍ സന്ദര്‍ഭത്തിനനുസൃതമായി ലഘു ഗുരുവായി മാറാം. എന്നാല്‍ അതു ലഘുവാ യിത്തന്നെയാണ്‌ രേഖപ്പെടുത്തുക. പക്ഷേ, നീട്ടലില്‍ ഗ ഹസ്വസ്വരത്തെ ദീര്‍ഘമാ ക്കുകയും, അകാരം രേഖപ്പെടുത്തുകയും ചെയ്യുന്നു. “കേണുകൊണ്ടന്നു വഴക്കായിപ്പോയിഞാ- നൂണിനു വാരാതെ നിന്നനേരം” എന്ന കൃഷ്ണഗാഥയിലെ ഈരടി നോക്കുക. ഇവിടെ വാരാതെ (വരാതെ) എന്ന ്രയോഗം നീട്ടലിന്‌ ഉദാഹരണമാണ്‌. ആലാപനസകുമാര്ൃത്തിന്‌ രന്നല്‍ നല്‍കുന്ന മാപ്പിളപ്പാട്ടുകളില്‍ നീട്ു ലിന്‌ ്രത്യേക പ്രാധാന്യമുണ്ട്‌. പാടി ദീര്‍ഘിപ്പിക്കുന്നതിനുള്ള സാകര്യം പര മാവധി (പ യോജനപ്പെടുത്തുമ്പോഴും, നീട്ടല്‍ ഉപേക്ഷിക്കാന്‍ കവികള്‍ തയ്യാറാ യിരുന്നില്ല. എന്നാല്‍ വലിത്തലിനോളം സാര്‍വ്വതികമായ ഒരു വികാരമായി ഇതു പ്രതൃക്ഷപ്പെടുന്നില്ല. വൈദ്യര്‍ക്കൃതികളില്‍ നീട്ടല്‍ വരുന്ന ചില സന്ദര്‍ഭ ങ്ങള്‍: 01900) (A100) - Mol. 6 ഇവാകള്‍ (ഇവകള്‍) - മ.പ. 59 മലാമുകള്‍ (മലമുകള്‍) - MILA}. 32 ബാരുവിന്‍ (വരുവിന്‍) - ബ.മൂ. 56 താരുവിന്‍ (തരുവിന്‍) - ബ.മൂ. 82 മൃറായിട്ടു (അലമുറയിട്ടു) - ബു.മു. 87 ബാരുന്നു (വരുന്നു) - ബഖി. 7 ശായനം (ശയനം) - ബഖി. 33 ബാരുൃവിന്‍ (വരുവിന്‍) - സ.പ. 15 ബാര്‍ത്താകള്‍ (വാര്‍ത്തകള്‍) - സലാ. 14 ഞാങ്ങള്‍ (ഞങ്ങള്‍) - ഒ.മാ.കം. 13 നടാകൊണ്ട്‌ (നടന്ന്‌) - ഒ.മാ.ക. 17 താരുണൻ (തര്ൃണന്‍) - ബമൂു. ടെ 3. കുറുക്കല്‍ “കുറുക്കല്‍' എന്ന വികാരമാണ്‌ മറ്റൊന്ന്‌. നീട്ടലിന്‌ വിപരീതമായി, ദീര്‍ഘസ്വരത്തെ ഗ്ഹസ്വമാക്കുകയാണ്‌ ഇതിന്റെ സ്വഭാവം. മുഹ്യിദ്ദീന്‍മാലയി ലെ 'അപ്പള്‍ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ” എന്ന വരിയിലെ ആദ്യ പദ 167 ത്തില്‍ ഈ വികാരം കാണുന്നതിനാല്‍ അറബിമലയാള കാവ്യശാഖ അതിന്റെ ആരംഭദശയില്‍ തന്നെ ഇതു; സ്വീകരിച്ചതായി മനസ്സിലാക്കാം. ഉദാ. കോലഹലങ്ങള്‍ (കോലാഹലങ്ങള്‍) - ബ.മൂ. 82 അപ്പൾ (അപ്പോള്‍) - ബു.മു. 82, സ.പ.8 പിരിന്ദപ്പള്‍ (പിരിഞ്ഞപ്പോള്‍) - ബ.മു. 84 വരുമ്പള്‍ (വരുമ്പോള്‍) - ബ.മു. 91 കണ്ടെന്‍ (കണ്ടേന്‍) - ബഖി. 13 ഇപ്പള്‍ (ഇപ്പോള്‍) - ബഖി. 14 എല്ലം (എലാം) - @).al). 7 അറിവിരെ (അറിവീരെ) - ഉ.പ്‌, 84 അനകം (അനേകം) - മ.പ. 15 A, വിരിത്തല്‍ ഒരു പദത്തിന്റെ ആദൃത്തിലോ, മധ്ൃയത്തിലോ, അന്തൃത്തിലോ പുതിയൊ രുവര്‍ണം ചേര്‍ത്ത്‌ വികസിപ്പിക്കുന്നതിനാണ്‌ ‘വിരിത്തല്‍” എന്നു പറയുന്നത്‌. പാട്ടുകാവ്യങ്ങളില്‍ സംസ്കൃതശബ്ദങ്ങളെ തമിഴഅക്ഷരമാലയിലൊതുക്കു മ്പോള്‍ പലപ്പോഴും വിരിത്തല്‍ ചെയ്യേണ്ടിവരും. അറബിമലയാളത്തില്‍ ഇത്‌ അനിവാര്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍പോലും വിരിത്തല്‍ വഴി പദസംസ്കരണം നടത്തിയതായി കാണാം. ചെയ്യുള്‍വികാരങ്ങളില്‍ വലിത്തല്‍, വിരിത്തല്‍ എന്നി വയോട്‌ വൈദൃര്‍ക്കു ്രതൃയക ്രതിപത്തിയുണ്ടായിരുന്നുവെന്നി്‌ തോന്നിപ്പി ക്കുന്ന വിധമാണ്‌ അദ്ദേഹത്തിന്റെ (പയോഗങ്ങള്‍. ഉദാ. ഇറസുൂല്‍ (റസൂല്‍) - സ.പ. 63 ഇരണം (രണം) - ഉ.പ. 10 ഇലങ്കും (ലങ്കും) - ബു.മു. 52 ചൂരിയന്‍ (സൂര്യന്‍) - ബ.മു. 77 കിരികിടം (കിരീടം) - MIA}. 2 ചോത്തിയം (ചോദ്യം) - ബ.മൂു. 37 സുകാരിയം (സ്വകാര്യം) - ബ.മൂ. 84 കൊരോദം (G(@20Wo) - മ.പ. 30 പിറവാളം (പവാളം) - ഉ.പ്‌, 85 കാരിയം (കാര്യം) - സലാ. 10 168 ചന്ദിറന്‍ (ചന്ദ്രൻ) - ഒ.മാ.ക. 15 ബിദിയ (anes) - സ.പ. 15 സൊരണം (സ്വര്‍ണം) - ബഖി. 7 പരസിയം (പരസ്യം) - ബഖി. 14 ദരിശനം (ദര്‍ശനം) - ബഖി. 14 സത്തിയം (സതൃം) - ബഖി. 18 നിത്തിയം (നിത്ൃം) - ബഖി. 18 കളത്തിനില്‍ (കളത്തില്‍) - ബ.മു. 30 ബിശൃവാസം (വിശ്വാസം) - ബു.മു. 38 5. തൊകുത്തല്‍ വിരിത്തലിനു വിപരീതമായ വികാരമാണ്‌ തൊകുത്തല്‍. ഒരു പദത്തിന്റെ ആദിയിലോ, മധ്യത്തിലോ, അന്തൃയത്തിലോ ഉള്ള ഒരു വര്‍ണത്തിന്റെ ലോപമാ ണിത്‌. കൂട്ടക്ഷരത്തിലെ ഒരു വര്‍ണം ഉപേക്ഷിക്കുന്ന സ്വഭാവവുമുണ്ട്‌. നമ്മെ എന്ന പദം “നമെ എന്നും, എന്നെ എന്നത്‌ “എനെ എന്നും മാറ്റി പ്രയോഗിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. ചില മാതൃകകള്‍ നോക്കുക: അകത്തുള (അകത്തുള്ള) - ബഖി. 18 കൊളവെ (കൊളളവെ) - ബഖി. 7 നാലരും (നാലുപേരും) - ബ.ഖി. 73 താനം (സ്ഥാനം) - ബഖി. 18 മരുകനില്‍ (മരുമകനില്‍) - 1M}. 25 രണ്ടരും (രണ്ടു പേരും) - ബ.മു. 47 എലരും (എല്ലാവരും) - ബ.മു. 48 വാശുവന്‍ (വാഴുന്നവന്‍) - Mal, 12 ജോനര്‍ (ജോനകര്‍) - Mal. 16 അനകം (അനേകം) - മ.പ്‌. 35 അല്ലാട്‌ (അല്ലാഹുവോട്‌) - Mal, 43 അട്ടാസ്‌ (അടുഹാസം) - Mal, 43 GNSIGlow) (അട്ടഹസിച്ചു) - ത.പ. 58 അനുൃഫം (അനുഭവം) - സലാ. 15 ശാമിന്ന്‌ (ശാമില്‍നിന്ന്‌) - ബ.ഖി.8 നിറത്തുള (നിറച്ചുള്ള) - ഉ.പ്‌, 8 169 തമിഴ്സ്വാധീനം പദങ്ങളിലും, പാദങ്ങളിലും കവിയുടെ കാലത്തെ വാമൊഴിയിലോ, മലയാളവരമൊഴിയിലോ കാ ണാത്തവിധം തമിഴിന്റെ അതി്രസരമുളള ഇശലുകള്‍ സുലഭമാണ്‌. അറബി മലയാളകാവ്ൃയഭാഷയെ അറബിത്തമിഴുമായി ബന്ധിപ്പിക്കുന്നതില്‍ അവ ഗ്പധാ ന പങ്ക വഹിക്കുന്നു. മലയാളത്തോട്‌ ആഭിമുഖ്ൃമുളള ഏതോ തമിഴ്കവിയുടെ രചനയാണോ, എന്ന്‌ തോന്നിപ്പിക്കുന്ന മട്ടിലുളള ഇശലുകള്‍പോലും കടന്നു വരുന്നു. ചില ഉദാഹരങ്ങള്‍ കാണുക: “നറയ്‌ മലര്‍ ചോലയ്‌ ചുള്‍ന്ദെ നാട്‌ പിന്‍ പൂറത്ത്‌ യെളു൯ ഇറയ്‌ മനയ്‌ യെരിക്കക്കരുദി എദിര്‍ത്ത്‌ ബന്‍ കൃഫ്റില്‍ പൊരുദി പൊറയ്‌ ഇറയ്ക്ക്‌ ഇരിക്കും ബേങ്കാ പൊരുദര്‍ നാല്‍പത്ത്‌ നാങ്കആള്‍ ചിറയ്യോരു ശഹീദായി കൊണ്ടെ ചേദികള്‍ ചൊല്‍വാന്‍ ഇണ്ടെ്‌' (മ.പ.17) “യെണ്ടോന്‍ ദുരമക്കളയും ബിളിത്തുത്ത്‌ മുഹമ്മദിന്‍ ബിന്‍തുകള്‍ ദുയമേ ഇപോദില്‍ വിവാഹവിയോകമേ ചെയ്വിരെ പോയ്‌ ശണമേ ചെയ്കിലയ്‌ യെങ്കില്‍ നാന്‍ ഉങ്കളുമായ്‌ പിരിന്ദെണ്ടുരകേട്ടവര്‍ പോയി അബൂമൊളി പോല്‍ തണുത്തിടവയ്‌' (ഹി.14) അറബിമലയാളത്തില്‍ മാര്രമല്ല, അറബിത്തമിഴലിപി ഉപയോഗിച്ചും രേ ഖപ്പെടുത്താവുന്നതാണ്‌ വൈദ്യര്‍ക്കൃതികള്‍. തമിഴിനോടൊപ്പം അറബിശബ്ദ ങ്ങള്‍ കൂടി രേഖപ്പെടുത്താവുന്ന വിധമാണ്‌ അറബിത്തമിഴിന്റെ ലിപി രൂപപ്പെടു ത്തിയിരിക്കുന്നത്‌. 170 XII സ്വനിമതലം വൈദ്യരുടെ കാവ്യഭാഷയിലെ സ്വനിമങ്ങള്‍ ്രതയേകം പരിശോധിക്കേ ണ്ടതുണ്ട്‌. മലയാളപദങ്ങളുടെ സ്വനിമഘടനയില്‍ നിന്നു വൃത്യസ്തമായ ഒരു തലം അവയ്ക്കുണ്ട്‌. സംസ്കൃതത്തില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ ആദാനം ചെ യുപ്പെട്ട അതിഖരഘോഷങ്ങള്‍ അവയില്‍ കാണുന്നില്ല. ്രാവിഡ അക്ഷരമാല യോടുള്ള ബന്ധം പകടമാണെങ്കിലും തമിഴിലില്ലാത്ത ചില അക്ഷരങ്ങള്‍ അവി ടെയുണ്ട്‌. “ജ, ദ, ബ്‌ എന്നീ മൃദുക്കളും, 'ശ, സ്‌ എന്നീ രഷ്മാക്കളും “ഹ്‌ കാരവും ഉദാഹരണം. സംസ്കൃതത്തില്‍ നിന്നുവന്ന ഈ അക്ഷരങ്ങള്‍, തമിഴി ലില്ലെങ്കിലും അറബിയില്‍നിന്നും അതു സ്വീകരിക്കുകയാണ്‌ അറബിമലയാളം ചെയ്തത്‌. മലയാളത്തിലെ മുഴുവന്‍ അക്ഷരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അറബിമലയാളലിപി പരിഷ്ക്കരിക്കുന്നതിനു മുമ്പാണ്‌ വൈദ്യര്‍ രചന നടത്തു ന്നത്‌. പില്‍ക്കാലത്ത്‌ നിരവധി പ്രസാധകന്‍മാര്‍ അതിഖരഘോഷങ്ങള്‍ ചേര്‍ ത്ത്‌, തനി മലയാളലിപിയില്‍ അവ പുറത്തിറക്കി. കവി ടി. ഉബൈദ്‌ പരിശോ ധിച്ചു തെറ്റുതിരുത്തിയത്‌, എന്ന ആമുഖക്കുറിപ്പോടെ തൃശ്ശൂരിലെ ആമിനാ ബുക്ക്സ്റ്റാള്‍ പുറത്തിറക്കിയ ബദ്റുല്‍മുനീറിന്റെ ഏഴാംപതിപ്പില്‍(1970) നി ന്നുള്ള ചില ഉദാഹരണങ്ങള്‍ കാണുക. (ഇശല്‍സംഖ്യ (6110409103) കഥ(2), നാഗം(2), വാഴവ്‌്(3), അധികം(4), ഭംഗി(൭, മുഖം(6, കഴുത്ത്‌ (൭, ലക്ഷണം(6), പുരുഷന്‍(7), ധ്വനി(൦7), അണ്ഡം(8), ബന്ധം(8), ദു:ഃഖം(8), വിധി(8, മധുരം(9), കഷണം(11, വീഥി(ര2മ), ഇഷ്ടം(12), ബോധം(12), നഗരം (13) അറബിമലയാളപതിപ്പുകളില്‍ കദ, നാകം, വാഴ്വ്‌, അദികം, ഫങ്കി, മുകം, കശൂുത്ത്‌, ലച്ചണം, പുൂരുശന്‍, ദുനി, അണ്ടം, ബന്ദം, ദുക്കം, വിദി, മദുരം, ശണം, ബീദി, ഇശ്ട്ടം, പോദം, നകരം എന്നിങ്ങനെയാണ്‌ ഈ പദങ്ങള്‍ അച്ചടിച്ചിരുന്നത്‌. രാമചരിതം മുതലായ കൃതികളെ ആധുനികമലയാഭളലിപിയിലേക്കു മാറ്റിയാലുണ്ടാവുന്ന ്രശ്നങ്ങള്‍ ഇവിടെയും ഉത്ഭവിക്കുന്നുണ്ട്‌. തമിഴിലെ ചെയ്യുള്‍വികാരങ്ങള്‍ക്കനുസരിച്ച്‌ സംസ്കരിച്ചപദങ്ങളും, ്രാസനിബദ്ധമായ ഗപയോഗങ്ങളും മാറ്റിയെഴുതുമ്പോള്‍ വിപരീതഫലം ചെയ്യും. പാട്ടുസാഹിതൃത്തില്‍ സംസ്കൃതശബ്ദങ്ങള്‍ ദ്രാവിഡസംഘാതാക്ഷര നിബദ്ധമാക്കുന്നതു വഴി അറബിമലയാളത്തിന്റെ സ്വനിമ ഘടനയിലൊതുക്കി, 171 അവ (പ്രയോഗിക്കുകയാണ്‌ കവിയുടെ രീതി. മലപ്പുറംപാട്ടിലെ സംസ്കൃത പദ ബഹുലമായ രണ്ടാം ഇശല്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. “ജകദരകണ്ണാനാം പുരാബീജം ജനിരനൃതരാനാം സൃശ്ടീനാം ജനക കൃണസ്തനുരന്ദിയ തുൂദാ ്പദമതി സചിവ ജകുണ നമസ്കരസ്സിയ വേദാഃ അകരിര്‍ശബ നാമസ്കുഹ തേനാ സ്തിതിം യുകമസ്‌ തനുശ്ചാരിയതത്രെ അഹി സുശിരേ ദൃദികുടര സൂഫാദാ ഇല്‍ദവജനക്ക്റിം അരവി സുന്രപണമിയ മഹ മേദാഃ ്രകമ നിജ ദിവിദീയ മുദാമാത്തിയ ്രണയരമ സുരാപാന വിബാശയ്‌ ്രമതന കിര്‍ത്തുവാ നിജസുദ താദയ അദര്‍വണ സരണീ ്രപ്രമ സുഫ്റബു സലിലജ പാദ സൃഗദ നിര്‍പ തൃദീയ സ്തിര ബൃത്യാ സുമസുദി യുഗ്മ സ്പരിണയ ബര്‍ത്താ സുവനരരില്ലിക്ക്ദാൻ സുഫേദാഃ ശ്രയികക്കളിദം സുക്യൃദ ഫദിം ്രണമിയ മഹമേദഃ്‌ സംസ്കൃതപദങ്ങളും വിഭക്തിപ്രതൃയങ്ങളും ധാരാളമായി കടന്നു വരു ന്ന ഈ ഇശല്‍, അവ അറബിമലയാളത്തില്‍ വരുമ്പോഴുള്ള മാറ്റം വ്യക്തമാ ക്കുന്നുണ്ട്‌. സ്വനിമതലത്തിലെ മാറ്റം മലയാളപദങ്ങളും സംസ്കൃതപദങ്ങളും വൈദ്യര്‍ പ്രയോഗിക്കുമ്പോള്‍ അവയിലുണ്ടാകുന്ന മാറ്റമാണ്‌ ഈ ഭാഗത്ത്‌ പരിശോധിക്കുന്നത്‌. 1. ഉഷ്മാക്കളിലെ “ഷ്‌ കാരത്തിന്‌ പകരം 'ശ, ള്‌ എന്നിങ്ങനെ രണ്ടുവ്ൃ തൃസ്ത സ്വനിമങ്ങള്‍ പ്രയോഗിക്കുന്നു. “ഷ്‌ കാരത്തിന്‌ സമാനസ്വനിമം അറബിയിലോ, തമിഴിലോ ഇല്ല. “ശകാരം തമിഴിലില്ലെങ്കിലും അറബി 172 യിലുണ്ട്‌. അതിനാല്‍ “ഷ കാരത്തിന്റെ സ്ഥാനത്ത്‌ മിക്കയിടങ്ങളിലും “ശ്‌” പ്രയോഗിക്കുന്ന). 930. aM > W, at > 8 ബുശണം (ഭൂഷണം) - Mal. 8 ഫോശന്‍ (ഭോഷന്‍ ) - മ.പ. 18 കോശം (ഷോഘം) - ബ.മു. സലാ. 56 സന്തോശം (സന്തോഷം) - ബ.മു. 44 ദോശം (ദോഷം) - മ.പ. 7 മുശിപ്പ്‌ (മുഷിപ്പ്‌) - MIM}. 45 അപൂര്‍വ്വമായി “ള്‌ കാരവും ്രയോഗിക്കുന്നുണ്ട്‌ വിശേളം (വിശേഷം) - ബ.മു. 47 2, © > WO “ശ്‌ എന്ന സ്വനിമം “ഷ്‌ കാരത്തിന്റെ സ്ഥാനത്തുമാശ്രമല്ല. “ഴ്‌ കാരത്തി ന്‌ പകരമായും പ്രയോഗിക്കുന്നു. കശുക (കഴുക) - Dol. 6 മൊശി (മൊഴി) - മ.പ്‌, 6 കശകം (കഴകം) - മ.പ്‌. 65 ശി (രഴി) - ബ.മു. 10 അശക (അഴകി) - ബ.മു. 43 പശ (പുഴ) - ബു.മു. 35 ബശി (വഴി) - MIM). 9 “ശ്‌ പ്രയോഗിക്കുന്നത്‌ “ഷ, ശ്‌ എന്നിവയില്‍ ഏതിനു പകരമായാലും ഉച്ചാരണത്തില്‍ പ്രകടമായ മാറ്റമില്ല. 3, ഴ്>ള “ഴ കാരം 'ള' കാരമായി മാറുന്ന സന്ദര്‍ഭങ്ങളുമുണ്ട. ഈ രണ്ടുസ്വനിമ ങ്ങളും അറബിയിലില്ലാത്തവയാണ്‌. തമിഴിന്റെ സ്വാധീനമാണ്‌ ഈ മാറ്റത്തിനു പിന്നില്‍ ഗ്രവര്‍ത്തിക്കുന്നത്‌. മള (മഴ) - മ,പ, 63 മിളി (മിഴി) - @.al. 69 173 പവിളം (പവിഴം) - ബ.മു. 8 കിളത്തി (കിഴവി) - ബു.മു. 26 പളം (പഴം) - ബ.മു. 29 പിള (പിഴ) - ബ.മു. 32 അളക (അഴകി) - തമ.വ. 40 4, © > oO “ഴ്‌ കാരത്തിന്റെ സ്ഥാനത്ത്‌ “യകാരം പ്രതൃക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളു മുണ്ട്‌. വാമൊഴിയുടെ സ്വാധീന ഫലമാണിത്‌. തൊയില്‍ (തൊഴില്‍) - ബ.മു. 51 ഒയ്യാതെ (ഒഴിയാതെ) - ബ.മു. 19 കയ്യാനും (കഴിയാനും) - ബ.മു. 19 5, Ww > @®, W > al അറബിമലയാളശബ്ദങ്ങളില്‍ “സ്‌ ചേര്‍ന്നുവരുന്ന രൂപങ്ങള്‍ ധാരാള മുണ്ട്‌. എന്നാല്‍ തമിഴിനെ അനുകരിച്ച്‌ ചിലപ്പോള്‍ “ത്‌ എന്നോ “ച്‌ എന്നോ പ്രയോഗിക്കുന്നത്‌ കാണാം. സംസ്കൃതപദങ്ങള്‍ ദ്രാവിഡരീതിയില്‍ സംസ്ക രിക്കുന്നതിനും ്രാസത്തിനു വേണ്ടിയും ഇ്രകാരം രൂപംമാറ്റിയ സന്ദര്‍ഭങ്ങ ളുണ്ട്‌. ഉദാ: തരണി (സരണി) - Mal. 3 തങ്കിടം (സങ്കടം) - ബ.മു. 45 ചിങ്കര്‍ (സിംഹര്‍) - Mal. 36 ചിങ്ങാദനം (സിംഹാസനം) - സ.പ. 26 ചൂരിയന്‍ (സൂര്യന്‍) - ബ.മു. 77 6. Wo > al “ശ്‌ കാരം ചേര്‍ന്ന സംസ്കൃതശബ്ദങ്ങള്‍ പാട്ടുകൃതികളില്‍ കാണുന്ന തുപോലെ, തമിഴ്‌ മട്ടിൽ സംസ്കരിച്ചു “ച്‌ കാരമാക്കുന്നുണ്ട്‌. “ശ്‌ കാരത്തിനു സമാനമായ സ്വനിമം അറബിമലയാളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നിട്ടും, മുഹ്യിദ്ദീന്‍ മാല മുതലുള്ള കൃതികളിലെല്ലാം ഈ മാറ്റം (പകടമായി കാണാം. ഉദാ. ചരം (ശരം) - മ.പ്‌. 65 aloo (ശവം) - മ.പ. 56 ച്രു (ശംഖ്‌) - ത.പ്‌. 25 174 ചീകരം (ശീ്ഘം) - ബു.മു. 10 ചദം (ശതം) - മ.പ്‌, 55 ചണ്ട (ശണ്ഠ) - ബെ.പാ. 3 7. യ>ശ “യ കാരത്തിന്റെ സ്ഥാനത്ത്‌ “ശ്‌ കാരം (്പയോഗിച്ച രൂപങ്ങളും അപൂര്‍വ മായി കാണാം. ഉദാ. ഉശര്‍നാളം (ഉയര്‍ന്ന നാളം) - ബ.മു. 49 മശത്തില്‍ (മയത്തില്‍) - മ.പ്‌, 19 കശി (കൈ) - ബ.മു. 52 ഉശര്‍ന്ന്‌ (ഉയര്‍ന്ന്‌) - സ.പ. 78 8. എ>യെ ഏ>യേ പദാദിയില്‍ “എ” കാരം വരുമ്പോള്‍ “യെ എന്നായി മാറുന്ന). യെണ്ണം (എണ്ണം) - മ.പ്‌. 67 യേറ്റം (ഏറ്റം) - മ.പ്‌. 67 യെടുത്തു (എടുത്തു) - ത.,പ, 68 യേറിയ (ഏറിയ) - മ.പ. 68 യെത്തിര (എശ്ര) - മ.പ. 68 യെണ്ടവര്‍ (എന്നവര്‍) - Mal. 45 എന്നാല്‍, എത്തലില്‍ (സ.പ. 81), എപ്പടി, എണ്ടാനേ (സ.പ. 81) എന്നിങ്ങനെയും വിരളമായി ്രയോഗിക്കുന്നുണ്ട്‌. 9, വ>ബ “വ, ബ്‌ എന്നീ രണ്ടുസ്വനിമങ്ങളും അറബിയിലുണ്ട്‌. ഇവ ചേര്‍ന്നു വരു ന്ന അറബിമലയാളശബ്ദങ്ങള്‍ വിവിധസ്ഥലങ്ങളില്‍ പ്രയോഗിക്കുന്നുമുണ്ട്‌. പിറവാളം (വാളം) ഉ.പ. 85, പവിളം (ബ.മു.൫) എന്നിവ ഉദാഹരണം. എന്നാല്‍ മലയാളസംസ്കൃതശബ്ദങ്ങളില്‍ പദാദിയില്‍ “വകാരം വരു മ്പോഴെല്ലാം അതു “ബ്‌ കാരമായി മാറുന്നതുകാണാം. “മലയാളത്തിലെ ്രാചീ നതമമായ കാവ്യങ്ങളില്‍പോലും ഈ മാറ്റം കാണപ്പെടാത്തതിനാല്‍ മാപ്പിളപ്പാ ടുകളിലെ വര്‍ണപരിണാമത്തിനാധാരം കന്നട സ്വാധീനമാവാമെന്ന്‌ അനുമാനി ക്കുന്നവരുണ്ട്‌.” " 175 ്രാവിഡത്തിലെ “വ്‌ കാരം കന്നടയില്‍ “ബ്‌ കാരമാണല്ലോ. ഉദാ. ബീശി (വീശി) - മ.പ. 1 ബെടി (വെടി) - മ.പ, 22 ബീരര്‍ (വീരര്‍) - M@.al, 22 ബാശ്ക (വാഴ്ച) - ബ.മു. 9 ബശങ്ങി (വഴങ്ങി) - ബു.മു. 59 ബേകം (വേഗം) - ബഖി. 70 ബന്ദ്‌ (വന്ന്‌) - ബഖി. 31 ബാങ്കി (വാങ്ങി) - ബമു. 13 അറബിയിലും, തമിഴിലും ്രയോഗത്തിലുള്ള സ്വനിമമാണ്‌ “ത്‌ കാരം. ഇതു പദാദിയില്‍ വരുമ്പോള്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ മറ്റിടങ്ങ ളില്‍ വന്നാല്‍, “ദ്‌ കാരമായി രേഖപ്പെടുത്തുന്നു. മലയാളശബ്ദങ്ങളിലാണ്‌ “ത്‌ കാരത്തെ പൊതുവെ “ദ കാരമാക്കുന്നത്‌. തമിഴില്‍ “ത കാരമായിതന്നെ ര്രയോ ഗിക്കുന്നതും കാണാം. ഉച്ചാരണത്തില്‍വന്ന ലഘുത്വം എഴുത്തിലും ഗ്രതിഫലി ചചതാകാം. “ത കാരം വൃത്ൃൃയസ്ത സ്ഥാനങ്ങളില്‍ വരുമ്പോള്‍ എഴുതുന്ന വിധം നോക്കുക. MM, Gen) - ബ.മു. 2 തരം, തരിശൂറ്റ്‌ - ബു.മു. 5 കൊദി (കൊതി) - മ.പ. 46 മുദല്‍ (മൃതല്‍) - ഉ.പ്‌. 4 തുദി (സ്തുദി) - ബു.മു. 2 കുദിര (കൂതിര) - സ.പ. 80 പൊരുദാന്‍ (പൊരുതാന്‍) - സ.പ. 80 അതിഖരത്തെ ഖരമായും, ഘോഷത്തെ മുദുവായും മാറ്റുന്ന പതിവുണ്ടെ ങ്കിലും പദാദിയിലലെങ്കില്‍ അതിഖരത്തിനും ഘോഷത്തിനുമെല്ലാം പകരമായി മൃദുവായ “ദ കാരം തന്നെ ്പയോഗിക്കുന്നു. ഉദാ. ബദിക്കുക (വധിക്കുക) - മ.പ, 49 ബിദി (വിധി) - മ.പ. 70 ബീദി (വീഥി) - ബമു. 12 കദ (കഥ) - ബ.മു. 79 സാവദാനം (സാവധാനം) - ബ.മു. 49 176 അദിപദി (അധിപതി) - Mal. 3 നാദന്‍ (നാഥന്‍) - ബ.മു. 23 ജലദി (ജലധി) സമുദം - ത.പ,4 10. e> mM “പ'വര്‍ഗ്ഗത്തിലെ ഘോഷമായ “ഭ്‌കാരം, മൃദുവായ “ബ്‌” കാരമായി മാറു ന്നു. ഉദാ. സബ (സഭ) - ബ.മു. 91 ബൂമി (ഭൂമി) - ബു.മു. 48 ബയം (ഭയം) - ബഖി. 31 ആബരണം (ആഭരണം) - ബ.മു. 6 ബുജിക്കുക (ഭുജിക്കുക) - ബ.ഖി. 23 ബുശണം (ഭൂഷണം) - Mal. 8 എന്നാല്‍ “ക്‌ വര്‍ഗ്ഗത്തിലെ ഘോഷമായ “ഘ്‌ കാരം ഖരമായ “ക്‌ കാരമേ, ആകൂ. “ഗ്‌ കാരം അറബിയിലും തമിഴിലും ഇല്ലാത്തതിനാല്‍ ആദ്യ കാല അറബിമലയാളലിപിയില്‍ ഇത്‌ രൂപപ്പെടിരുന്നില്ല. ഉദാ. കോശം (ഘോഷം) - Mal. 32 കെടി (ഘടി) - ബു.മു. 30 11, al > aA വൈദ്യര്‍ക്കൃതികളില്‍ ‘പ്‌ കാരത്തിന്റെ സ്ഥാനത്ത്‌ “ഫ്‌ കാരമാണ്‌ വരു ന്നത്‌. ആദ്യകാല അറബിമലയാളത്തില്‍ “പകാരം ഉണ്ടായിരുന്നില്ല. ഇതിന്റെ സ്ഥാനത്ത്‌ ഉപയോഗിക്കുന്ന്‌ “ഫ്‌ കാരത്തിന്‌ ഇംഗ്ലീഷിലെ ‘മ എന്ന ഉച്ചാരണ മാണുള്ളത്‌. “മലഫുറം', മുലഫുരാന്‍ എന്നിങ്ങനെയാണെഴുതുക. എന്നാല്‍, ഘോഷമായ “ഭ്‌ കാരത്തിനു പകരമായും ഇതുപയോഗിച്ചുകാണുന്നു. ഉദാ. ഫുവനം (ഭുവനം) - മ.പ. 30 ഫവനം (ഭവനം) - മ.പ. 30 ഫുവി (ഭുവി) - മപ. 25 ഫോശന്‍ (ഭോഷന്‍) - മ.പ. 18 12. ക്ഷ>ച്ച കൂട്ടക്ഷരമായ ക്ഷ, ചു ആയി മാറുന്നു. 177 മോച്ചം (മോക്ഷം) - മ.പ്‌, 15 ലച്ചണം (ലക്ഷണം) - Mal. 17 ശിച്ച, രച്ച (ശിക്ഷ, രക്ഷ) - Mal, 13 സൂച്ചിത്ത്‌ (സൂക്ഷിച്ച്‌) - മ.പ. 10 AI ajo (വൃക്ഷം) - ബു.മു. 49 അന്ദരീച്ചം (അന്തരീക്ഷം) - ബ.മു. 69 എന്നാല്‍ “ക്ഷണം” എന്ന പദം മിക്കയിടത്തും “ശണം” ആണ്‌. ഉദാ . ബ.മു). 57 13. അ>ഇ “അ കാരത്തിന്റെ സ്ഥാനത്ത്‌ “ഇ കാരവും, ഇ കാരത്തിനുപകരം 'ഉ്‌ കാ രവും (്പയോഗിച്ച സന്ദര്‍ഭങ്ങളുണ്ട്‌. ഇതില്‍ പലപ്പോഴും വാമൊഴിയുടെ സ്വാധീ നം ്രകടമാണ്‌. ഉദാ. ബിലം (ബലം) - ഒ.മാ.ക. 7 സങ്കിടം (സങ്കടം) - ബഖി. 17 തങ്കിടം (സങ്കടം) - ബ.മു. 46 ജിഹം (ജയം) - മ.പ. 29 ജികം (ജയം) - എ.പ. 15 ബിവിരം (വിവരം) - സലാ. 8 ഉത്തിരം (ഉത്തരം) - ബഖി. 22 14. ഇ>ഉ കരുമുകില്‍ (കരിമുകില്‍) - ത.പ. 46 കവുൃള്‍ (കവിള്‍) - സലാ. 13 തൃരുദം (ദുരിതം) - സലാ. 10 മുടുക്ക്‌ (മിടുക്ക്‌) - ബഖി. 28, 85 “അ കാരത്തിന്റെ സ്ഥാനത്ത്‌ ‘ഉ കാരവും, “ഉ കാരത്തിന്‌ പകരം 'ഇകാ രവും അപൂര്‍വ്വമായി പ്രയോഗിക്കുന്നു: നുമ്മള്‍ (നമ്മള്‍) - മ.പ്‌, 51 കരിത്തന്‍ (കരുത്തന്‍) - സലാ. 45 മദിരം (മധുരം) - 1.0}. 59 ഇരികുട്ും (ഇരുകുട്ടം) - എ.പ. 21 ഇരിവര്‍ക്കും (ഇരുവര്‍ക്കും) - ഉ.പ, 49 178 കരിത്ത്‌ (കരുത്ത്‌) - എ.പ. 13 തിരിമുമ്പില്‍ (തിരൃമുന്പില്‍) - സലാ. 1 15. ഇ>അ കരച്ചല്‍ (കരച്ചില്‍) - ഉ.പ. 9 16. Ol > @d - 20> al ഉച്ചാരണത്തില്‍ “ഖ്‌ കാരത്തിന്‌ തുല്ൃമല്ലെങ്കിലും അതിനോടടുത്തു നില്‍ ക്കുന്ന ഒരു സ്വനിമം അറബിയിലുണ്ട്‌. എന്നാലും അതിഖരമായ “ഖ'കാരം വ രുന്ന സ്ഥലങ്ങളില്‍ അതിനെ ഖരമാക്കുകയാണു പതിവ്‌. ഇതുപോലെ 'ഛ' കാ രവും “ച്‌ കാരമായി മാറും. ഉദാ. കേദം (ഖേദം) - ബ.മു. 39 മുകം (മുഖം) - ബു.മു. 27 സകി (സഖി) - ബു.മു. 26 സുകം (സുഖം) - Mal, 7 ചത്തിരാദിപദി (ഛ്രാധിപതി) - Mal. 8 17. ഗ>ക കവര്‍ഗ്ഗത്തിലെ മൃദുവിനും ഇതു ബാധകമാണ്‌. അവിടെയും “ക കാരം തന്നെയാണെഴുതുക. ഉദാ. ഫാകത്ത്‌ (ഭാഗത്ത്‌) - 1.0}. 15 ഫകവദി (ഭഗവതി) - മ.പ്‌. 25 കണവദി (ഗണപതി) - മ.പ്‌. 25 കിരി (ഗിരി) - ബു.മു. 48 kok കുറിപ്പുകള്‍ 1. വ്യഞ്ജനാന്തത്തി“ലിന്‍” ചേര്‍ത്തു വിഭക്തൃംഗം ചമയ്ക്കണം. (കേ.പാ. കാരിക 56) 2, പി.എം. വിജയപ്പന്‍, “തിരുനിഴല്‍മാലയിലെ ഭാഷ, പചാചിനമലയാള സാഹിത്യം, ്രസാ. എന്‍.ഗോപിനാഥന്‍നായര്‍, (മലയാളവിഭാഗം, കാലി ക്കറ്റ്‌ സര്‍വ്വകലാശാല, മലയാളവിമര്‍ശം, മാര്‍ച്ച്‌ 1995), പു. 70 179 3. ഡോ. കെ.എം. ജോര്‍ജ്ജ്‌, “മലയാളഭാഷയുടെ വൃക്തിത്വവും പ്രാചീന തയും', സാഹിത്യചരിതം പസ്ഥാനങ്ങളില്ുൃടെ, (നാഷനല്‍ ബുക്സ്‌ youd, 1998) al}. 50 A, പി.എം. ജോസഫ്‌, മലയാളത്തിലെ പരക?യ പദങ്ങള്‍ പൂ. 95 5. എം.എന്‍. കാരശ്ശേരി, “അക്കക്കെട്ട്‌, ഭന്നില്‍ ദര്‍ശനം, (പൂര്‍ണ പബ്ദി ക്കേഷന്‍സ്‌, കോഴിക്കോട്‌, 1996) പൂ. 87 6. കെ.എം. ര്രഭാകരവാരിയര്‍, ശാന്താഅഗസ്റ്റിന്‍, ആശധുനികഭാഷാ ശാസ്രതം, (കേരളഭാഷാ ഇന്‍സ്പിറ്റ്യുട്, തിരുവനന്തപുരം, 1994), പു. 99 7. കെ.എം. ്രഭാകരവാരിയര്‍, “തിരുനിഴല്‍മാല ഒരു പ്രാചീന പാട്ടുകാവ്യം” ഭാഷാ സാഹിത്യം വിമര്‍ശം, (കറന്റ്‌ ബുക്‌സ്‌ 2007), പു. 158 8. ഡോ. എം.എം. പുരുഷോത്തമന്‍നായര്‍, തീരുന്മീഴല്‍്മാല. ഉദ്ധരണം: പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, “ഭാഷാപരിണാമത്തില്‍ Aol ന്മാര്‍', സന്ധുര്‍ണമലയാള സാഹിത്യൃചരിഗ്തം, എഡി. പന്മന രാമചന്ദ്രന്‍ നായര്‍, (കറ്റ ബുക്‌സ്‌, രണ്ടാം പ. ജൂണ്‍ 2010), പുറം. 269. 9. എന്‍.കൃഷ്ണപിള്ള, കൈരളിയുടെ കഥ, (നാഷനല്‍ ബുകസ്സ്റ്റാള്‍, കോട്ടയം, 1992), പു. 132 10. ഭവനന്ദി, തന്നുല്‍്‌ ഉയിരിയ്യ പുണഞയരിയല്‍, സൂരതം ന്5ു, മലയാളം വ്യാഖ്യാ. ഏം. ഇളയ പെരുമാള്‍, സ്വര്‍ണം ഇളയപെരുമാള്‍, 1967. 11. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌, മാച്ചിളച്ചാട്‌ ഭരാമുഖപഠനം (പൂങ്കാവനം ബുക്‌സ്‌, കോഴിക്കോട്‌) 180 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. അധ്യായം : 5 കാവൃഭാഷ സന്ദരൃദര്‍ശനം അലങ്കാരം സംസ്കൃതത്തിലും മലയാളത്തിലും രചിക്കപ്പെട്ട ഉത്തമകാവ്യങ്ങളെ മുന്‍നിര്‍ത്തി കാവ്യാലങ്കാരങ്ങളുടെ സ്വഭാവം, ലക്ഷ്യം, (പയോജനം മുതലായ വയെ സംബന്ധിച്ച നിരവധി അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്‌. ഈ രംഗത്ത്‌ ഗ്പാ ചീനരായ കാവൃമീമാംസകര്‍ രചിച്ച ആധാരഗ്രസന്ഥങ്ങള്‍ അനേകമുണ്ട്‌. അല ഞാരങ്ങളെ കാവ്യത്തിന്റെ അവശ്യഘടകമായാണ്‌ പണ്ഡിതന്മാര്‍ കരുതുന്നത്‌. ആടയാഭരണങ്ങള്‍ ശരീരത്തിന്റെ സനന്ദര്യം വര്‍ദ്ധിപ്പിക്കുന്നതുപോലെ അലങ്കാ രങ്ങൾ കാവ്യത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. “കാവ്യം അലങ്കാരം കൊണ്ടാണ്‌ അഭിലഷണീയമാവുന്നതെന്നും, അലങ്കാരം എന്നാല്‍ സന്ദര്യം തന്നെയാണെ ന്നുമുള്ള”' വാമനന്റെ നിര്‍വ്വചനം പസിദ്ധമാണല്ലോ. അലങ്കാരങ്ങളെ ശബ്ദാലങ്കാരങ്ങള്‍, അരര്‍ത്ഥാലങ്കാരങ്ങള്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ്‌ പണ്ഡിതന്മാര്‍ വൃവഹരിച്ചു പോരാറുളളത്‌. ഉത്തമകാവ്ൃ ങ്ങളെ ആധാരമാക്കി നൂറിലേറെ അര്‍ത്ഥാലങ്കാരങ്ങളെ വേര്‍തിരിച്ചു പഠന വിധേയമാക്കാറുണ്ട്‌. എന്നാല്‍ ശബ്ദാലങ്കാരങ്ങളുടെ സ്ഥിതി വൃത്യസ്തമാണ്‌. “ശബ്ദവിന്യാസം കൊണ്ടു കവിതയില്‍ വരുൃത്തിത്തീര്‍ക്കാവുന്ന ഏതു വൈചി ്രൃവും ശബ്ദാലങ്കാരങ്ങളില്‍പെടും.” അവ എണ്ടിത്തിട്ടപ്പെടുത്തുക ഗ്രയാസമ ത്രെ. “അര്‍ത്ഥാലങ്കാരങ്ങളെക്കാള്‍ എത്രയോ സൂക്ഷ്മമായ അവ, ആന്വദി ക്കാന്‍ യഥാര്‍ത്ഥ കവിഹൃദയമുളളവര്‍ക്കേ കഴിയു. അതിനാല്‍ വ്യക്തമായി എടുത്തുകാട്ടാവുന്ന അനുഗ്രാസം, യമകം മുതലായവയെ ആണ്‌ ശബ്ദാലങ്കാര ങ്ങളായി ഗണിച്ചുവരുന്നത്‌.” ശബ്ദാലങ്കാരങ്ങള്‍ ആലങ്കാരികന്മാര്‍ സംസ്കൃതകാവ്യങ്ങളെ മുന്‍നിര്‍ത്തി മുന്നോട്ടുവയ്‌ ക്കുന്ന സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ അറബിമലയാളകാവ്യങ്ങളെ വിലയിരു ത്തുന്നതില്‍ ചില പരിമിതികളുണ്ട്‌. ശബ്ദാലങ്കാരങ്ങളുടെ മേഖലയില്‍ വിശേ ഷിച്ചു. ഈ രംഗത്ത്‌ ഖാസിമുഹമ്മദിന്റെ കാലം മുതലുളള കവികളെല്ലാം 181 വൃത്ത്രപാസനിയമങ്ങള്‍ രൂപീകരിച്ചത്‌ തങ്ങളുടെ പൂര്‍വികരുടെ രചനകളെ അവലംബമാക്കിയായിരുന്നു. 'സഹൃദയന്‍മാരുടെ ഹൃദയത്തിന്‌ ആഹ്ലാദം ജനി പ്പിക്കുകയാണ്‌ അതിന്റെയും ലക്ഷ്യമെങ്കിലും സംസ്കൃതകാവ്യപരിസരത്തല്ല; ഗ്രാവിഡ കാവ്യപാരമ്പരൃയത്തിലാണ്‌ അവയുടെ നില്‍പ്പ്‌. ്പാചീനതമിഴിലും അറ ബിത്തമിഴിലുമാണ്‌ അതിന്റെ വേരുകള്‍. “മാപ്പിളപ്പാട്ടുരംഗത്ത്‌ സര്‍വ്വസാധാര ണമായ കൊമ്പ്‌, തൊങ്കല്‍, ഒപ്പനച്ചായല്‍, ഒപ്പനമുറുക്കം, ബിരുത്തം തുടങ്ങിയ ഇശല്‍നാമങ്ങളും, കമ്പി, കഴുത്ത്‌, വാല്‍ക്കമ്പി, വാലുമ്മല്‍ കമ്പി തുടങ്ങിയ ്രാസവൃയവസ്ഥകളും അറബിത്തമിഴിയില്‍ നിന്നുവന്നവയാണെന്ന്‌ എം.എ. റഹ്‌ മാന്റെ നിരീക്ഷണം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്‌.- ്രചീനതമിഴ്കാവ്യങ്ങളിലും മലയാളത്തിലെ പാട്ടുസാഹിതൃത്തിലും കാ ണൂന്ന കാവൃഭാഷയുടെതായ മിക്കസവിശേഷതകളും പില്‍ക്കാലത്തു നില നിര്‍ത്തിപ്പോന്നത്‌ അറബിമലയാളകാവ്യങ്ങളായിരുന്നല്ലോ. കാവ്യങ്ങളിലെ ഗ്രാസദീക്ഷയെ ഒരു അലങ്കാരമായല്ല; അനിവാരൃതയാ യാണ്‌ വൈദ്യരുള്‍പ്പെടെയുളള കവികള്‍ കണ്ടിരുന്നത്‌. പാട്ടുസാഹിതൃത്തില്‍ എതാുകയ്ക്കും, മോനയ്ക്കും കല്പിക്കുന്ന ്രാധാനൃത്തിന്‌ തുല്യമാണത്‌. ദ്വി തീയാക്ഷര്രപാസമോ, അനു്രാസമോ കൂടാതെതന്നെ സംസ്കൃത-ഭാഷാവ്യ ത്തങ്ങളില്‍ മികച്ചവ രചനകള്‍ നടത്താം. പക്ഷേ, കമ്പിയോ, കഴുത്തോ ഉപേക്ഷി ച്ചാല്‍ അതു മികച്ച മാപ്പിളപ്പാട്ടായി പരിഗണിക്കപ്പെടില്ല. ഈ നിയമങ്ങള്‍ പാലിക്കാത്തവരെ തിരുത്താന്‍ മോയിന്‍കുട്ടി വൈദൃര്‍, പുലിക്കോട്ടില്‍ ഹൈദര്‍ തുടങ്ങിയ ്പമുഖര്‍ തന്നെ ശ്രദ്ധിച്ചുപോന്നിരുന്നു. ഉദാ ഹരണത്തിന്‌ ആലിക്കോയമാസ്ത്റര്‍ എന്ന കവിയുടെ പരിഷകാരമാലയെ ഖണ്ഡി ച്ചുകൊണ്ട്‌ പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച ദുരാചാരമാലയിലെ ഒരു ഭാഗം നോക്കുക: “ഒട്ടുമെ കമ്പി കഴുത്ത്‌ കണക്കും കെട്ടിയ പാട്ടില്‍ കണ്ടില്ല, ഉച്ചമതുക്കും ഇടക്ക്‌ പരക്കെക്കൊച്ചുമുയച്ചിട്ടുണ്ടെല്ലാം വിട്ടിടൈ, വെപ്പ്‌ എടുപ്പ്‌, കുനിപ്പും ചിറ്റെഴുത്ത്‌ ഒറ്റത്തുണ്ടില്ല വിദ്യകളെ പഠിക്കാതിത്‌ മാതിരി വിദ്യയൃവരാരും പണ്ടില്ല.”” കമ്പിയോ, കഴുത്തോ, മറ്റു കാവ്യനിയമങ്ങളോ പാലിക്കാതെ മുന്‍ഗാമി കളായ പ്രമുഖരാരും രചന നടത്തിയിരുന്നില്ലെന്ന്‌ പുലിക്കോട്ടില്‍ വൃക്തമാക്കു കയാണിവിടെ. 182 താളവും സാന്ദര്യവും ശ്രവണസാകുമാരൃത്തിന്‌ മാപ്പിളപ്പാട്ടുകളില്‍ വലിയ പ്രാധാന്യമുണ്ട്‌. സാഹിതൃയത്തോളം സംഗീതത്തിനും അത്‌ പരിഗണനനല്‍കുന്നു. അതിന്റെ താള ലയഭംഗിയുടെ നിദാനം കാവൃശരീരത്തില്‍നിന്നും വേര്‍പ്പെടുത്താനാവാത്ത കമ്പി, കഴുത്ത്‌ മുതലായ ഘടകങ്ങള്‍ തന്നെയാണ്‌. ഈ രംഗത്ത്‌ സര്‍ഗവാസന യുളളവര്‍ക്ക്‌ അതിന്റെ രചനാസങ്കേതങ്ങള്‍ തിരിച്ചറിഞ്ഞു (്പയോജനപ്പെടു ത്താനാവശൃയമായ അന്തരീക്ഷം ആദ്യകാലം മുതലേ നിലനിന്നുപോന്നു. പാ ചീനകാവ്യങ്ങളില്‍ നിഷണാതന്‍മാരായിരുന്ന തമിഴ്പുലവന്‍മാരോടൊപ്പമുളള കാവ്യസദസ്സുകള്‍, ഗായകസംഘങ്ങള്‍ സന്ധ്യ മുതല്‍ ്രഭാതം വരെ മത്സരിച്ച്‌ പാടുന്ന വിവാഹവീടുകള്‍, ഓരോ ഇശലും തനിമയോടെ ആലപിച്ചു വ്യാഖ്യാ നിക്കുന്ന പാടിപ്പറയല്‍ വേദികള്‍ മുതലായവ പാട്ടുകെട്ടിന്റെ മുറകളെ സാധാര ണക്കാരിലേക്കെത്തിച്ചു. കാവ്ൃരചനാരംഗത്തെ നവാഗതര്‍ക്ക്‌ ശരിയായ കാ വ്യാനുശീലനം നേടാനും ഓരോ ഇശലിന്റെയും താളഭേദങ്ങള്‍ അടുത്തറി യാനും അതുവഴി സാധിച്ചു. ്രാസനിബന്ധനകള്‍ അറബിമലയാളകാവഴ്യങ്ങളിലെ ്രാസവ്യവസ്ഥകള്‍ പഠനവിധേയമാക്കു ന്നതിനുളള ഏറ്റവും മികച്ചപാഠങ്ങളാണ്‌(ജ!) മോയിന്‍കുട്ടി വൈദൃരുടെ കൃതി കള്‍. വൈദ്യരുടെ ഏതു രചനകള്‍ പരിശോധിച്ചാലും ഈ രംഗത്ത്‌ അദ്ദേഹ ത്തിനുളള വൈദഗ്ധ്യം ്രകടമാവുന്ന ഭാഗങ്ങള്‍ കണ്ടെത്താനാവും. കവിയുടെ കഅമാരദശയില്‍ രചിച്ച ദീര്‍ഘകാവ്ൃയമായ സലീഖത്ത്‌ പടപ്പാ ട്ടിന്റെ(1868) മൂന്നാംഇശല്‍ ഈ മേഖലയില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നിഷ്ഠ യും ജാഗ്രതയും വെളിവാക്കുന്നുണ്ട്‌. “പുകയും കുണം ബുൂടക്കലയും പിന്നാ ഫാലര്‍കണക്ക്‌ ഒണ്ടും പടിയാദോന്‍ ഞാന്‍ ബകകള്‍ മുദനൂല്‍ ചിറ്റ്‌ എളുത്തും കമ്പി ബാലും തലാചന്ദം കുനിപ്പും തമ്പി സകല കവി രാജര്‍ ഇദിനെ പാര്‍പ്പീന്‍ ത്വബീബ്‌ പയല്‍ എന്‍ ബാക്കനര്‍ത്തം തീര്‍പ്പീന്‍ (കാവൃഗുണമോ, കലാതത്ത്വങ്ങളോ, കണക്കോ പധിക്കാത്തവനാണ്‌ ഞാന്‍. ചിറ്റെഴുത്തും കമ്പിയും, ആദ്യന്തം ചന്തം വരുത്തുന്നവിദ്യയും എനിക്കറിയില്ല, 183 കവിരാജന്‍മാര്‍ ഇതുപരിശോധിച്ച്‌ “പയ്യല്‍ത്വബീബിന്റെ'” (തൂലികനാമം) രച നാദോഷങ്ങള്‍ തീര്‍ത്തുതരണം.) തനിക്കറിയില്ലെന്നു കവി പറയുന്ന ്രാസനിബന്ധനകള്‍ ഏറെയുംപാലി ച്ചുതന്നെയാണ്‌ ഈ കൃതിയും രചിച്ചിട്ടുളളത്‌. തുടര്‍ന്ന്‌ ബദ്റുല്‍മുനീര്‍, ബദര്‍ ഖിസ്മു തുടങ്ങിയ കാവ്യങ്ങളിലേക്കെത്തുമ്പോള്‍ അവയുടെ ഗ്പയോഗം കൂടുതല്‍ ഹൃദയഹാരിയായി മാറുന്നതു കാണാം. സബീനപ്പാട്ടുകള്‍, മാപ്പിളപാട്ടുകള്‍ എന്നെല്ലാം പില്‍ക്കാലത്തു വ്ൃയവഹ രിച്ചു പോന്ന അറബിമലയാളകാവ്യങ്ങളിലെ ്രാസനിയമങ്ങളും വൈദ്യരുടെ ്രയോഗമാത്യകകളും പരിശോധിക്കാം. ക) മൊഴി സംസ്കൃതവ്യത്തത്തിലുളള പദ്യങ്ങളിലെ ശ്ലോകങ്ങളുടെയും ഭാഷാകാ വ്യങ്ങളിലെ ഈരടികളുടെയും സ്ഥാനത്ത്‌, മാപ്പിളപ്പാട്ടുകളില്‍വരുന്ന അടിസ്ഥാ നഏകകമാണ്‌ മൊഴി. ആലപിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ഇശലിന്റെ പൂര്‍ത്തീക രണം എത്ര പാദങ്ങള്‍(വരി) ചേര്‍ന്നാലാണോ സംഭവിക്കുക, അര്തയും പാദങ്ങ ളെ ഒരു മൊഴിയായി കണക്കാക്കുന്നു. രണ്ടുമൃതല്‍ പത്തുവരെ പാദങ്ങളുളള മൊഴികള്‍ ഈ വിധം മാപ്പിളപ്പാട്ടുകളിലുണ്ട്‌. ചില ഉദാഹരണങ്ങള്‍; രണ്ടു പാദങ്ങളുളള മൊഴി “പുമകളാനെ ഹുസ്നുല്‍ ജമാല്‍ പൂന്നാരത്താളം മികന്ദെ ബീവി” (ബ.മു. 7) മുന്നുപാദം “ഒയ്യെ എനിക്കുണ്ട്‌ പയുല്‍ പിറായത്തില്‍ ഒത്തൊരുമിത്ത്‌ കളിത്തും കൊണ്ട്‌- ഒരുവന്‍ ഉറ്റൊരു ബാക്ക്‌ ഞാന്‍ തെറ്റിടാതെ” (ബ.മു. 38) അഞ്ചുപാദം “കേറി കേമ കോടതന്‍ മുകളില്‍ ഹേമപ്പിടിവാള്‍ ഹസ്തമിലണവായ്‌ കിരികിട മകുടത്തിരുമുടി നീര്‍ത്തി തലകുടയ്വായെ-ഗളബിലെ കിരഹിദ ഫര്‍സയ്‌ സയ്ഫ്‌ പരത്തി തിരു ളര്‍ബായെ” (ബ.ഖി. 37) 184 ഏഴുപാദം “പുറപ്പെട്ുബുജാഹിലുടന്‍ കിബ്ര്‍ പൊങ്കിയെളുന്ദ്‌ ലിബാസ്‌ ചമയ്ന്ദു പുതുമാ ഖസബ്‌ ഇട്ട്‌ കല്‍ ബെയ്തെ ഹരീറുമുടുത്തിടവെ, മിക മിക- വായെ പട്ടുകളാല്‍ ഉളം മേല്‍മ ചട്ടകളും അരയ്‌ നാട ചൊട്ടികളും പലപണി പുതുവാ യെടുത്തൊരു ഖാത്തം ബിരല്‍ക്ക്‌ പദിത്തിടലായ്‌” (ബ.ഖി. 21) ഇ്രകാരം വൃത്യസ്ത പാദസംഖ്യവരുന്ന മൊഴികള്‍, സന്ദര്‍ഭാനുസര ണം പ്രയോഗിക്കുന്നു. ഖ) കമ്പി ഒരു മൊഴിയിലെ എല്ലാ പാദങ്ങളിലെയും ആദ്യാക്ഷരം ഒന്നുതന്നെയാ കുന്നതിനാണ്‌ കമ്പി അഥവാ, തലക്കമ്പി എന്നുപറയുന്നത്‌. “പാട്ടുസാഹിതൃ ത്തിലെ മോനയ്ക്കു സദൃശമാണിതെന്നു”” ചില ലേഖകര്‍ പറയുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ പ്രകടമായ വൃത്യാസമുണ്ട്‌. ഓരോ പാദവും രണ്ടായി വിഭജി ചചാാല്‍ ലഭിക്കുന്ന പൂര്‍വോത്തരഭാഗങ്ങളിലെ ആദ്യാക്ഷരം യോജിച്ചുവരുന്ന താണ്‌ മോന. ഈ നിര്‍ബന്ധം കമ്പിയിലില്ല. അതില്‍ പാദങ്ങളിലുളള ആദ്യാ ക്ഷരം യോജിച്ചുവന്നാല്‍ മതിയാവും. ഉദാ 1. “കരിശത്താല്‍ അദിരത്തെ പടിപ്പിവര്‍ ഇരുവര്‍ക്കും കവിന്ദേറ്റം മനം തന്നില്‍ കിറുഫാഹുബ്ബും കനദി-കുടിതീനും നടപ്പൊരു മനം പോലെയാം” (ബ.മു. 5) ഉദാ 2. “മനയാര്‍ നകരത്തില്‍ ഹസന്‍ മരുമാന്‍ കുഞ്ഞാലി താരര്‍ മനനേശത്തുടരെയും തന്‍ തേവിയാള്‍ തനെയും-ബേറെ മനയ്‌ തലത്തില്‍ അവര്‍ പിരിത്താക്കിടുവദായി ഖറജായ്‌-ബന്‍൯ മസ്ജിദില്‍ പുക്ക്‌ ഇരവുരത്തും തൊളുദിരിപ്പോരായ്‌* (മ.പ. 37) കമ്പിയോടൊപ്പം തുടര്‍കമ്പി, മുക്കമ്പി എന്നീ ര്രാസങ്ങള്‍ (പയോഗിക്കു ന്നതിലും വൈദ്യര്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. കമ്പി്രാസത്തിന്റെ തുടര്‍ച്ചയാണ്‌ തുടര്‍ 185 ക്കമ്പി. അടുത്തടുത്ത മുന്ന്‌ മൊഴികളില്‍ കമ്പി ഒരേ രീതിയില്‍ തുടര്‍ന്നുവരു ന്നത്‌ മുക്കമ്പിയും. ഉദാ. “അണ്ടെ ബടുവര്‍കള്‍ രണ്ടും പിരിന്ദെ പിന്‍ ആഭും നബി താമും തോഭമ്മാരും - ശണമിലെ അത്താനം ബിട്ട്‌ നടത്തമാനാര്‍ അമര്‍ ഇറയ്‌ ബിട്ടെ പോദ്‌ ഖമര്‍ കീറി ചേര്‍ത്തോരും അരികോരും ദുബ്ത്ത്‌ പുരിയും ബിട്ട-മുദിരവെ ആനെ ബദറെണ്ടെ താനത്തെത്തി അമരഫള്‍ല്‍ പെറ്റെ റമളാന്‍ പതിനേളും അരിമക്കിളം ബെളളി ഇരവില്‍ ഇശാ സമയമില്‍ അത്താനത്തെത്തി അടിത്താര്‍ ഖൈമാ*” (സ്ര.ഖി. 32) ഗ) കഴുത്ത്‌ തുടര്‍ച്ചയായ നാലുമൊഴികളില്‍ ഓരോന്നിലെയും ആദ്യപാദത്തിലെ രണ്ടാമത്തെ അക്ഷരം സമാനമാകുന്നതിനാണ്‌ കഴുത്ത്‌ എന്നുപറയുക. മാപ്പിള പാട്ടുകളില്‍ കമ്പിപോലെ ഇതിനും (പധാന സ്ഥാനമുണ്ട്‌. ഭാഷാവ്യത്തങ്ങളിലെ ദ്വിതിയാക്ഷര്രപാസം, പാട്ടിലെ എതുക എന്നിവയില്‍നിന്നും അല്പം വ്ൃതൃ സ്തമാണിത്‌. ഉദാ. “പുമകളാനെ, ഹൃസ്നൃല്‍ജമാല്‍ പൂന്നാത്താളം മികന്ദെ ബീവി ഹേമങ്ങള്‍ മെത്തേ പണി ചിത്തിരം ആബരണക്കോവ അണിന്ദെ ബീവി നാമങ്ങള്‍ എണ്ടിപ്പറഞ്ഞാല്‍ തീരാ നവരത്നചിങ്കാരം പുണ്ടെ ബീവി കാമാനക്കാള്‍ചക്കദ്യപ്പമെന്താം കത്തും തഖ്ത്തില്‍ മരുങ്ങും ബീവി” (1.0). 7) രണ്ടുപാദം വീതമുളള നാലുമൊഴികളാണ്‌ ഈ ഇശലിലുളളത്‌. ഓരോ മൊഴിയിലെയും രണ്ടാമത്തെ അക്ഷരം “മ്‌ എന്നാണ്‌. ഇതേ ഇശലിലെ തുടര്‍ ന്നുളള നാലുമൊഴികളില്‍ രേഫവും, അതിനുശേഷം “ഞ്ച” എന്ന കൂട്ടക്ഷരവും കഴുത്തായി വരുന്നതും കാണാം. 186 ഘ) വാലുമ്മല്‍ കമ്പി തുടര്‍ച്ചയായ നാലുമൊഴികളെ ഒരു ഏകകമായി പരിഗണിച്ചാണ്‌ കഴു ത്ത്‌ നിബന്ധിക്കുന്നതെന്ന്‌ വൃക്തമായല്ലോ. ഇതില്‍ നാലാമത്തെ മൊഴിയി ലുളള അവസാനപാദത്തിലെ അന്തയൃപദം കൊണ്ട്‌ അഞ്ചാമത്തെ മൊഴി ആരംഭി ക്കുന്നതാണ്‌ വാലുമ്മല്‍ കമ്പി. ഈ ്രാസം ്പയോഗിക്കുന്നതില്‍ കവി പുലര്‍ ത്തുന്ന സൂക്ഷ്മത മിക്ക ഇശലുകളിലും കാണാം. ഉദാഹരണമായി, കിളത്തിമാലയിലെ “മുളങ്കിയെ തസ്ബീഹും” എന്നാരം ഭിക്കുന്ന രണ്ടാംഇശലിലെ നാലാമത്തെയും അഞ്ചാമത്തെയും മൊഴി കാണുക: “ചൊല്ലപവെ ആലം അടങ്കല്‍ അമയ്ത്ത്‌ തുല്ലിയമേ മുരടാകിനെ മുത്ത്‌ ചെല്ലൊരു നാസരെ റങ്കി സുദിത്ത്‌ സുദിത്തുളെള മയില്‍കോലം തരിത്ത്‌ മുമ്പില്‍ സറാഫിന്ദീല്‍ അകത്താക്കി അര്‍ശ്‌ കൊമ്പില്‍” ഇവിടെ നാലാമത്തെ മൊഴിയിലെ അവസാനപദമായ “സുദിത്ത്‌” എന്ന ശബ്ദംകൊണ്ട്‌ അടുത്തമൊഴി ആരംഭഭിക്കുന്നതുകാണാം. ഒരു ഇശലിലെ അവ സാനപദം കൊണ്ട്‌ അടുത്ത ഇശല്‍ ആരംഭിക്കുന്ന രീതിയാണ്‌ മിക്കകാവ്യങ്ങ ളിലും വൈദ്യര്‍ പിന്തുടരുന്നത്‌. ഇതും വാലുമ്മല്‍കമ്പി ്പയോഗിക്കുന്നതിന്റെ ഭാഗം തന്നെയാണ്‌. ങ) വാല്‍ക്കമ്പി ഒരു മൊഴിയിലെ ഓരോ പാദത്തിലെയും അന്ത്യാക്ഷരം ആവര്‍ത്തിച്ചു വരുന്നതാണ്‌ വാല്‍ക്കമ്പി. ഭാഷാകവിതകളിലെ അന്ത്യാക്ഷര്രപാസത്തിനു സ മാനമാണിത്‌. കാവൃത്തിന്റെ ആലാപനസാകുമാര്യം വര്‍ധിപ്പിക്കുന്നതില്‍ ഇതി നു വലിയ പങ്കുണ്ട്‌. ഉദാ. “ഉത്ത്‌ അബ്ദുര്‍റഹ്മാന്‍ യെണ്ടവര്‍ താനേ ഉമയുത്തെ കൊലചെയ്ദ പൊളുദാനേ പറ്റിയെന്‍ ഖ്വദമിലും ജൂര്‍ഹാനെ പറവാനുണ്ട്‌ അനേകം ഇക്കദയ്‌ താനേ തെറ്റില്ല ഹാരിസ്യെണ്ടെ സ്വഹബാനെ തിരുടരില്‍ കലകിത്ത്‌ പൊരുദാനെ 187 ചുറ്റിയെന്‍ ഖുറൈശികള്‍ ശുജ്ആനെ ചൊടിചൊടിത്ത്‌ അവര്‍ തന്നാ ബളന്ദാനെ' (ബ.ഖി. 75) വാല്‍ക്കമ്പി ്രയോഗിക്കുന്നത്‌ ഒരുമൊഴിയിലുളള പാദങ്ങളിലെ അന്ത്യാ ക്ഷരങ്ങളിലാണെങ്കിലും, വൈദ്യര്‍ ഒരു ഇശലില്‍ പൂര്‍ണമായോ ഭാഗികമായോ ഒരു പ്രത്യേക അക്ഷരം തന്നെ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമാണ്‌. ബദ്റുല്‍മുനീറിലെ ദദാം ഇശലിലുള്ള 32 പാദങ്ങളും അവസാനിക്കുന്നത്‌ “ത്തെ എന്ന കൂട്ടക്ഷരത്തിലാണ്‌. ച) ചിറ്റെഴുത്ത്‌ ഭാഷയിലെ അനുഗ്രാസത്തോട്‌ സാമൃമുളളതാണ്‌ ചിറ്റെഴുത്ത്‌. ഒരു വ്യഞ്ജനവര്‍ണത്തെ അടുത്തടുത്തായി ആവര്‍ത്തിക്കുകയാണല്ലോ അനുഗ്രാസ ത്തിന്റെ സ്വഭാവം. ഇതിന്റെ വൃതൃസ്ത വകഭേദങ്ങള്‍ വൈദ്യര്‍ക്കൃതികളില്‍ കാണാം. ഉദാ 1 “തങ്കള്‍ പിറ൯ ഉലകെങ്കും ബിളങ്കീ തിങ്കിയെ കന്‍കുലില്‍ ലെങ്കി തുളുങ്കീ തങ്കിട ബന്‍കൃഫിര്‍ അങ്ക മലങ്കി” (കി.മാ. 2) ഉദാ 2, “ഉറ്റ്‌ സാലിസൊരു ബട്ടം കൂടി ചുമടിട്ട ചാടി കടുപ്പത്തിലേ റ്റം ഉറ്റെ പുലി മാട്ടിബിട്ട കടുചാട്ടമട്ടം ഉശരത്തിലേ ഒറ്റബെട്ട കൊടുത്തിട്ട പറ്റി ഹജര്‍ കട്ടിലച്ചെടിയും അറ്റദായ്‌ ഉടുകിറുമിടകേടന്‍ സീറും യെടയ്‌ കൂടി പാണി മുറിയായദായ്‌' (മ.പ. 21) ആദ്യ ഉദാഹരണത്തില്‍ “ങു്‌ യും രണ്ടാമത്തെതില്‍ ടട, ടു, ററ എന്നിവയും തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു. ബദ്റുല്‍മുനീറിലെ 19-ാംം ഇശല്‍ ഈ രംഗത്ത്‌ കവിക്കുളള വൈഭവ ത്തിന്‌ മികച്ച ദൃഷ്ടാന്തമാണ്‌. ഓരോ പദത്തിലും വൃത്ൃയസ്തത പുലര്‍ത്തുന്ന പ്രസ്തുത ഇശല്‍ കാണുക: “നിണ്ടാനെ അവന്‍ ബിണ്ടാനെ എനയ്‌ കണ്ടോരും ബരവുണ്ടാനെ നിന്ദാ നാന്‍ എനി ചിന്ദാനോ ദുര ബിന്‍താരെ മൊളിയെന്ദാമെ ബിണ്ടാളെ നജീസുണ്ടാനേ എനയ്‌ കണ്ടാളെ ചദി കണ്ടോനേ ബിളളിയെ മൊളി തള്ളാദെ പുടി ഉളളാലെ ഖാഫുളഭേളാനെ ഇണ്ടെ പോദടുത്തുണ്ടോരും ബിളി കൊണ്ടബുൂ സ്വയ്യാദെണ്ടോനെ 188 ഇക്കാണും ഖയ്മക്കകം ഖ്വദം ബെക്കാനും ബിദി ഹഖ്വാമോ എണ്ടാരെ യെനയ്‌ പെണ്ടിയാള്‍ അമര്‍ ഉണ്ടാനേ ദുരര്‍ രണ്ടാളില്‍ ഏശുവാന്‍ അവള്‍ ആശയാല്‍ ബിദി പേശിയെ അവര്‍ ഏശിനാര്‍ ഏശിയോര്‍ ഇസ്മേശാദെ ഉടുശീശോനും ദുരാ ബൈശേനും എത്തിനെ ദുരാ പത്തിനി യദില്‍ മുത്തിനെ കൊടുത്തുത്താനെ നാശമാല്‍ ഇദുൃക്കേശിയ ബിദം കൂശാദെ പറ രാശാളെ നല്ലാളെ മണം മുലലാളെ നമൈ എല്ലാരും ഇദില്‍ തൊല്ലായായ്‌ ആശയാല്‍ മൊളിയേശാനെ ദൃര്‍റു പേശാനും ചദിര്‍ പാശയാല്‍ അന്നുറും പിറ വെണ്ണുറും കൂറെ തണ്ണീരും അയിബെണ്ണുകില്‍ പേശിയാള്‍ ഒരുദേശാനില്‍ കുറവേശാമല്‍ ബഹുദാശിയാം പൊയ്യാകി ബരൂല്‍ ഇയ്യോളില്‍ ഖിസ്യ്‌ ഒയ്യാദെ ദിനം ചെയ്യുവീന്‍ ചെയ്യുവാന്‍ അവള്‍ മൊയ്യായെ പൊളുദയ്യോളില്‍ അബൂസയ്യാദ്‌ ചൊന്നാനെ യെനില്‍ മുന്നാനെ പണി മന്നാനെ അരുള്‍ ഇന്നാളില്‍ ഹയ്യാനെ പരന്‍ തുയ്യോനെ യെനിക്കൊയ്യാദെ തുണ നിയ്യാനെ ഹന്നാനെ അവള്‍ പിന്റാലെ എനയ്‌ നിന്നാനെ ഇര തിന്നാനെ മൊയ്യായെ യെനയ്‌ മെയ്യാനെ ഇവള്‍ ഒയ്യാനും തണി ദയ്യാനെ മട്ടായെ മൊളി മുട്ടായെ കളവിട്ടോനില്‍ ഉരപെട്ടാളെ ബയ്യോടെ തെളി മെയ്യോടെ മുല തെയ്യാറില്‍ മണത്ത്‌ അയ്യോരെ ബയ്യാലെ യെനയ്‌ മൊയ്യാലെ നമയ്‌ കയ്യാനും സബബ്‌ ഇയ്യൂരില്‍” ഛ) ദ്വിതിയാക്ഷര്രാസം സംസ്കൃത-ഭാഷാവ്യത്തങ്ങളില്‍ കാണുന്ന ദ്വിതിയാക്ഷര്രപാസം വൈ ദൃര്‍ക്കൃതികളുടെയോ, ഇതര അറബിമലയാളകാവ്യങ്ങളുടെയോ പൊതുസ്വഭാ വമല്ല. അതിന്റെ സ്ഥാനത്താണ്‌ ചെറിയ രൂപഭേദത്തോടെ കഴുത്ത്‌ ഗ്രത്ൃക്ഷപ്പെ ടുന്നത്‌. എന്നാല്‍ നിരവധി ഇശലുകളില്‍ ദ്വിതിയാക്ഷര്പാസം വൈദ്യര്‍ ഗ്ര യോഗിച്ചിട്ടുണ്ട. ബദ്റുല്‍മുനീറിലെ ഭമാം ഇശലില്‍ അഞ്ചുപാദങ്ങളുളള ഏട്ു മൊഴികളാണുളളത്‌. ഇതില്‍ ഓരോ മൊഴിയിലെയും അവസാനപാദത്തിലൊ ഴികെ കവി ദ്വിതിയാക്ഷര്രപാസം ദീക്ഷിച്ചതു കാണാം. ആദ്യ രണ്ടുമൊഴികള്‍ നോക്കുക: “ബെത്തവന്‍ ഹുജ്റില്‍ ബീകമാല്‍ സറീറില്‍ ഉത്തവന്‍ സുറൂറില്‍ ഓദിയെ ഖ്വറാറില്‍ ചിത്തം ഹാജത്തെന്ദുനയ്ക്ക്‌ സിറി ഉരത്ത പോദെനയ്ക്ക്‌ 189 ഒത്ത സ്വാഹിബത്തവള്‍ക്ക്‌ ഉണ്ട്‌ ആശിഖൊന്നെ, കൊണ്ടു പോയി ജിന്നെ ജിന്നവള്‍ ഒരുത്തി ചെയ്യും നോവകത്തി- തന്നിടം ബരുത്തി താതുവീന്‍ ശണത്തില്‍ പിന്നെ മുണ്ടു കാരിയത്തെ പേശും അവ താന്‍ അദുത്തെ ബന്നം ഉങ്കൾ ചെയ്കില്‍ മെത്തെ ബാര്‍ത്തയെന്‍ ഖിസാല്‌ തീര്‍ക്കുവീന്‍ ഇന്നാല്‌” (ബ.മു;82) സലാസീലിലെ മറ്റൊരു ഇശല്‍ കാണുക: “തൊല്ല അപ്പൊളുദ്‌ അവര്‍ തമ്മില്‍ തല്ലും ത്വത്നാല്‍ കുദുകുലം യെല്ലം കനിന്ദ അജബാമേ തിങ്കിത്തുടന്‍ സബല്‍ക്ക്‌ അവന്‍ പൊങ്കിത്ത്‌ ഒരി സയത്താലേ ചങ്കിത്ത്‌ ജിന്‍ ബിറത്താമേ ദില്ലില്‍ ഖബര്‍ ബിടുന്ദ്‌ അപ്പള്‍ അല്ലല്‍ പെടുത്ത്‌ ഇടുവദിന്‍ മല്ലന്‍ സബല്‍ക്ക്‌ അടുത്താമേ” (സലാ. 46) ജ) യമകം ശബ്ദാലങ്കാരങ്ങളില്‍ പ്രധാനമായ യമകം അറബിമലയാളകാവ്യങ്ങ ളില്‍ വിരളമാണെങ്കിലും വൈദ്യര്‍കാവ്യങ്ങളില്‍ യമകം വരുന്ന സന്ദര്‍ഭങ്ങള്‍ കാണാം: “തിങ്കള്‍ മുകി മാദുഹുദാക്കുള തിങ്കള്‍ തനയ്‌ കര്‍ഫം ചുൂമന്ദുളള തിങ്കളാകിയ തിങ്കളാം മിക തിങ്കകാനേ റബീഉല്‍ അവ്വല്‍ തിങ്കള്‍ ബാത്വിനിലേ “തിങ്കള്‍ദിനം തിങ്കളിലേ ളുഹാ തിങ്കള്‍ മദി മുശ്തരീ തിങ്കളില്‍ തിങ്കള്‍ കീറിയെ തിങ്കള്‍ ഖാതിമുല്‍ അമ്പിയാനബിയാര്‍ ഉദിത്ത്‌ ഉവി തിങ്കള്‍ മക്കമിലേ”' (ഹി. 1) 190 മറ്റൊരുദാഹരണം: “മദി നിറവായേ മദിക്ക്‌ എങ്കും മദി മദിയായെ മദീനത്തില്‍ മദി മനയ്‌ യേറി മദിപ്പിത്തേ മദി ദഖലായേ മദി മദനത്താല്‍ മദീനോരേ മദി മദമാലെ മദിയെന്ദാം മദി കഹനത്തില്‍ മദി ബന്ദേ മദി മസലായേ “മദു നിറകഞ്ച പകുട്ടലര്‍ മദുമദു തന്റെ മദുപൊങ്കി ABZ} ഉപവാസിത്ത്‌ അടുക്കും മന്മദു മദുപോലെ മദനിയര്‍ ഒക്കാ മദിരത്താല്‍ മദി മദിത്തെത്തി മഹ്മുദര്‍ മദുമലര്‍ പാദം പണിന്ദേറ്റി പുകളുവദായോ നാകമാനം പെറ്റവര്‍ കുഫാര്‍ നാക മുകങ്ങള്‍ ഖുലുബും തീ- നാകമില്‍ പെട്ട നാകം പോലെ ബാടുവദായേ നാകമേളും കടന്ദോര്‍ പൊന്‍നാകം ഒശിത്തോര്‍ നാകത്തില്‍ പാല്‍ നാകമദേറും നബി ബൈത്തിൽ ചേരുവദായേ” (്ര.ഖി. 101) മേല്‍ ഉദാഹരണങ്ങളില്‍ തിങ്കള്‍, മദി(മതി), മദു(മധ്യൃ, നാകം, നാഗം എന്നീ പദങ്ങള്‍ വൃതൃസ്ഥാര്‍ത്ഥങ്ങളില്‍ അടുത്തടുത്ത്‌ ആവര്‍ത്തിച്ചു ്രയോഗി ച്ചിരിക്കുന്നു. ത്ധ) ആദിപ്രാസം അടുത്തടുത്തുളള പദങ്ങളെ ഒരേവര്‍ണം കൊണ്ട്‌ ആരംഭിക്കുക എന്ന താണ്‌ ആദി്രാസത്തിന്റെ സ്വഭാവം. മേല്‍ ഉദ്ധരിച്ച ബദര്‍ഖിസ്തയിലെ “മദി നിറ വായേ മദി എങ്കും മദി മദിയായെ മദീനത്തില്‍” എന്ന ഭാഗം ഉദാഹരണം. മറ്റുചില ഉദാഹരണങ്ങള്‍: 0 “താനവന്‍ തന്‍ താരുള തൂദാനെ ത്വാഹ ഖല്‍ യെടുത്ത്‌ താശ്കയാല്‍ ചെപ്പുന്ന്‌ ഇബ്നു അബ്ബാസ്‌ ബീരസ്സാരമുത്ത്‌” (ഉ.പ. 116) “മലിക മലരാളെ മദുവാശക്കനിയാളെ ou മദനാശക്കടല്‍ M)BBIo ALOMNaUGHY (6N1.a}. 68) “കടിനം അടല്‍ കൊടുവരികള്‍ കൊടിയവര്‍കളിടയില്‍ കടന്‌ ഇലകദ്‌ ഇടയ്‌ കൊടുമ നൊടിയിടയില്‍ പെടലായ്‌' (മ.പ. 48) 191 ഓരോ പാദത്തിലെയും ആരംഭത്തിലും അന്തൃയത്തിലുമുളള പദങ്ങളിലെ മൂന്നാ മത്തെ അക്ഷരം ആവര്‍ത്തിക്കുന്ന ഒരു ഇശല്‍ കാണുക: “കുലത്ത്‌ പോകുമെണ്ടുരത്ത വാക്ക്‌ സമ്മദിത്ത്‌ ബീരനും ഉരത്തിടയ്‌ കുവത്ത്‌ പോര്‍ ഒണ്ടു കയറ്റുവാന്‍ പിന്നും ഒരുക്കി കേമങ്കള്‍ വരുത്തിടയ്‌ ബിലത്തിനാല്‍ പട ജഹിക്കില്‍യേറ്റമേ കൊടുക്കും മാനങ്ങള്‍ വിരുത്തിടയ്‌ ബികത്തിനാല്‍ മനം ചലിത്തിടാദെ മുന്‍ അണിക്ക്‌ ജോനരെ നിറുത്തിടയ്‌ കലിത്ത്‌ കാളര്‍ പിന്‍ അണിക്കുമായി ശണം നടത്തി പോയി ഇകല്‍ തുടര്‍ന്നിടയ്‌ കരുത്തില്‍ കേറിന ഉരത്തിനാല്‍ പത്ത്‌ നിലങ്കല്‍ കോട്ടയും പിടിത്തിടയ്‌ നിലത്തിനാല്‍ കിടങ്ങ്‌ അകലത്ത്‌ കാവലും ഉറപ്പിത്താകയും അമര്‍ത്തിടയ്‌ നടിത്ത്‌ സാനിയായ്‌ വിടുത്തി പോരദ്‌ ചൊടിത്ത്‌ ജോനരാല്‍ ജഹിത്തിടയ്‌” (മ.പ. 13) കമ്പി, കഴുത്ത്‌, വാലുമ്മല്‍ കമ്പി, വാല്‍കമ്പി എന്നീ വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ടാണ്‌ ഈ പ്രാസവും കവി പ്രയോഗിക്കുന്നത്‌ എന്നതും പരിഗ ണിക്കേണ്ടതുണ്ട്‌. പാട്ടുകാവ്യങ്ങളിലെ മോനയെ അനുസ്മരിപ്പിക്കുന്ന വിധം ഓരോ പാദ ത്തിലേയും പൂര്‍വ്വോത്തരഭാഗങ്ങള്‍ ഒരേ അക്ഷരംകൊണ്ടു തുടങ്ങുന്ന രീതി യിലും ചില ഇശലുകളില്‍ കാണാം. “ഉറ്റമേറ്റം ചല്ലന്‍ ഉടല്‍ ഉരത്തേ കല്ലന്‍ മാറ്റമുളെള ബില്ലന്‍ മഹതൊയില്‍ക്കും മലന്‍ മല്ലനാം ജഹലിന്‍ ശിരത്തേ മറ്റു ഖരമില്‍ യേറെ മെത്തേ ബില്ലുവന്‍ ഉശര്‍ത്തി ബെത്തേ ബെത്ത്‌ ബദര്‍നാളില്‍ ബിനമികത്തെ കോളില്‍ 192 കോളില്‍ ജഹല്‍ ആട്ടം കൊണ്ടു റബ്വിന്‍ തേട്ടം യേളിബാശം നോടും യെങ്കല്‍ ഇരികൂട്ടം കൂട്ടമില്‍ ഒണ്ടിരിമ ബെത്തോര്‍ കൂറും അര്‍ഹാമായി മുറിത്തോര്‍ ആട്ടമായ്‌ ഹഖുളം ഒശിത്തോര്‍ ആരൊരുത്തരാമേ അഅ്ല മുനിയാമേ (ബ.ഖി.79) അരര്‍ത്ഥാലങ്കാരങ്ങള്‍ ശബ്ദാലങ്കാരങ്ങളുടെ മേഖലയില്‍ തമിഴ്രദാവിഡകാവ്യങ്ങളിലും, അറ ബിമലയാളത്തിലെ ആദ്യകാലരചനകളിലും അനുവര്‍ത്തിച്ചുപോന്ന കീഴവഴ ക്കങ്ങള്‍ ചിലതു സ്വീകരിച്ചും പരിഷ്കരിച്ചും നിയതമായ മാതൃക രൂപപ്പെടു ത്തുകയായിരുന്നു വൈദൃര്‍ ചെയ്തത്‌. വൈദ്യരുടെ രചനകളിലൂടെ അത്തരം രീതികള്‍ പൊതുസ്വീകാരൃത നേടി. അവ മാപ്പിളപ്പാട്ടുരചനയുടെ അടിസ്ഥാന നിയമങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദാലങ്കാര്രപയോഗങ്ങളില്‍ നിന്നും വൃത്ൃ സ്തമായ ഒരുതലം അര്‍ത്ഥാലങ്കാരങ്ങളുടെ മേഖലയില്‍ കാണാം. ഭാഷാ- സംസ്കൃത കാവ്യങ്ങളില്‍ നിന്നും ആര്‍ജ്ജിച്ച കാവ്യാനുശീലനം ്രകടമാകുന്ന മേഖലയാണിത്‌. വൈദൃരുടെ കല്‍പനാവൈഭവത്തിനും അലങ്കാര്രപയോഗസാമര്‍ത്ഥൃത്തി നും നിരവധി ഉദാഹരണങ്ങള്‍ വിവിധകാവ്യങ്ങളില്‍ കാണാം. ബദ്റുല്‍മുനീ റിലെ നായികാനായകന്‍മാരെ അവതരിപ്പിക്കുന്ന ഏഴാംഇശല്‍ ഏറെ (്പസിദ്ധ മാണ്‌. സര്‍വാഭരണവിഭൂഷിതയായുളള ഹുസ്നുല്‍ജമാലിന്റെ രംഗ്രപവേശം നോക്കുക: “മരതക തുകിലും ഞൊറിഞ്ഞുടുത്ത്‌ മാണിക്കക്കൈ രണ്ടെറിന്ദ്‌ ബീശി പരുക്കി തലമുടിയും കുനിത്ത്‌ പരുമാന്‍ കളുത്തും ചെരിത്തുംകൊണ്ട്‌ കരിപോല്‍ ഇടത്തും വലത്തിട്ടുന്നി കണ്‍പിരി ബെട്ടി ചുശറ്റിടലില്‍ ബരിന്നൂര്‍ മദനം തരിത്തനോക്കും പവിളപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും 193 പുഞ്ചിരിത്തന്ന നടച്ചായലില്‍ പുൃമാനത്തേവി ബരവു തന്നില്‍ തഞ്ചങ്ങള്‍ ജിന്നു മനുവര്‍കണ്ടാല്‍ തന്‍ബോദം വിട്ടുമദപ്പെടുമേ (മരതകസമാനമായ വസ്ത്രങ്ങള്‍ ഞൊറിഞ്ഞുടുത്ത്‌ മാണിക്യംപോലു ളള കൈകള്‍ ആഞ്ഞു വീശി, മാന്‍പേടയുടേതിനു തുല്യമായ കഴുത്ത്‌ അല്പം ചെരിച്ചു, ആനയെപ്പോലെ ഇടത്തും വലത്തും പാദങ്ങളുന്നി, ഇടയ്ക്ക്‌ കണ്‍ പീലികള്‍ വെട്ടിച്ച്‌ മദനാര്‍ത്തമായി നോക്കി, പവിഴംപോലുളള ചുണ്ടുകളാല്‍ പുഞ്ചിരി തൂകി, അന്നനടച്ചായലിലുളള അവളുടെ വരവുകണ്ടാല്‍ മനുഷൃരാ വട്ടെ, ജിന്നുകളാവട്ടെ വികാരപാരവശൃത്താല്‍ ബോധരഹിതരാവും!) യവ്വനയുക്തയായ ഹുസ്നുല്‍ജമാലിനെ വര്‍ണിക്കുന്ന ആറാമത്തെ ഇ ശലില്‍ അവളുടെ രുപലാവണ്യം വാക്കുകളിലൂടെ വരച്ചിടുകയാണു കവി. സംസ്കൃതകാവ്യങ്ങളിലെ നായികാചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന അംഗ്രപതൃംഗവര്‍ണനയാണ്‌ വൈദ്യര്‍ നടത്തുന്നത്‌. ഉപമയും, ഉല്‍പ്രേക്ഷയും, സസന്ദേഹവും സന്ദര്‍ഭോചിതമായി (്രയോഗിച്ചു കാവൃസന്ദരൃയത്തിന്‌ മാറ്റു കൂട്ടാന്‍ കവിയ്ക്കുളള വൈഭവത്തിന്‌ ഉദാഹരണമാണ്‌ ഈ ഭാഗം. “കാരുണമുംതലമുടി കങ്കുല്‍ കറുപ്പില്‍ തിങ്കലായ്‌ നേരിയ കാളമും കൊടി നേരിദള്‍ ബണ്ടില്‍ ലങ്കലായ്‌. ബാരണ ബാര്‍ന്നിടുദില്‍ ബന്ദ്‌ മടമ്പോടേശലായ്‌ പൂരണമോമ്പി കെട്ടിയെ പൂണ്ടശകെന്ദ്‌ ചൊല്ലുവാന്‍ ചൊല്ലുംകമാന നെറ്റിയും ചുരുക്കമദേറെ പങ്കിയാം ബില്ലിളയോ ഇളംപിറാ ബീകമോ കണ്‍പുരിത്തടം ഇല്ലകറുപ്പും അഞ്ജനം ഇട്ടണൈ കണ്‍പുരികമോ പല്ലരിമുത്ത്‌ മാദളം ഫലങ്ങള്‍ നിരത്തിബെത്തദോ ബെത്തദിനൊത്ത താലുകം ബിന്ദമലര്‍ക്കുളളല്ലിയോ പത്തിനി ചുണ്ട്‌ മുന്‍ചിരി പൊന്‍പവിഴം പിളര്‍ന്ദതോ ചിത്തിരമാമുകം തുടി ചിപ്പിപിടിക്കുളെളാല്‍ഫദോ അത്തരമേ കവിള്‍ത്തടം ആമ്പലമൊട്ടിന്‍ അല്ലിയോ മടുളയ്രാജപൊന്‍ മരം മുന്‍കുലപൂത്ത പോലെയോ മട്ടമേ മാന്‍കളുത്തദും മാറോട്‌ തോള്‍ താളമേ.' (സമൃദ്ധമായ അവളുടെ തലമുടിയ്ക്ക്‌ കാര്‍മുകിലിനേക്കാള്‍ കറുപ്പ്‌, മു ടിയിഴകള്‍ക്കാവട്ുെ കരിവണ്ടിന്റെ മിനുമിനുപ്ു, അവ ചീകിയൊതുക്കുമ്പോള്‍ 194 മടമ്പിനോടു കിന്നാരം പറയും! കെട്ടിവച്ചാലുളള അഴക പറയാനും വയ്യ! കമാ നാകൃതിയിലുളള നെറ്റിത്തടം അതിസുന്ദരമദ്രേത. പുരികക്കൊടികള്‍ മഴവില്ലാ ണോ? അതോ, നേര്‍ത്ത ചന്ദരക്കലയോ? അഞ്ജനമിടാതെ തന്നെ കറുത്തതാണ്‌ കണ്‍പുൂരികങ്ങള്‍. ദന്തനിരകള്‍ മുത്തുപോലുളള അരികള്‍ നിരത്തിവച്ചതോ? അതിനൊത്ത നാവ്‌ താമരപ്പൂവിന്റെ അല്ലിയോ? പൊന്നോ, പവിഴമോ പിളര്‍ന്നു വച്ചതാണോ ചുണ്ടുകള്‍? മൃദുലവും സുന്ദരവുമായ കവിള്‍ത്തടം ആമ്പല്‍പ്പുവി ന്റെ ഇതളുകളോ? മാന്‍പേടയുടേതിനു സമാനമായ കഴുത്ത്‌ എ്ര മനോഹരം! ആകെ കൂടി പൂത്തുനില്‍ക്കുന്ന രാജപൊന്‍ മരത്തിന്റെ (കണിക്കൊന്ന) ഭംഗി.) തുടര്‍ന്നുളള വരികളില്‍ നായികയുടെ മാറിടവും നിതംബവുമെല്ലാം വര്‍ ണിക്കുന്നുണ്ടെങ്കിലും കവി മിതത്വം പാലിക്കുന്നുമുണ്ട്‌. ഹുസ്നുല്‍ജമാലിന്റെ രൂപലാവണ്യം ആവിഷ്കരിക്കാന്‍ കവി കണ്ടെത്തുന്ന ഉപമാനങ്ങളില്‍ ചിലത്‌, ഇതേ കാവ്യത്തിലെ ഖമര്‍ബാന്‍, സുഫയ്റ തുടങ്ങിയ കഥാപാത്രങ്ങളുടെയും, ബദര്‍ഖിസ്തയിലെ സ്വര്‍ഗീയകനൃകമാരുടെയും വര്‍ണനയില്‍ കടന്നുവരുന്നുണ്ട്‌. ഒരു ഉദാഹരണം കാണുക: “കണ്ടാറക്കട്ടുമ്മല്‍ ബെണ്ടരുള തഖ്ത്തൊണ്ടദിലുണ്ടാനെ - ഒരുത്തി കഹനില്‍ ഉദിത്തെ ഖമര്‍ പോല്‍ മുകം കത്തി ലങ്കിമറിന്താനെ. ബണ്ടിറകൊത്ത കറുപ്പുമുടിക്കെട്ടും ബില്ലൂലകൊല്‍പാനെ -തിലകം ബാര്‍ച്ചാ മുകം മുക്കും പോര്‍ പവിളഭച്ചുണ്ടും കാറക്കളുത്താനെ കിണ്ടി കിലശം ഇരിപ്പോ നല്‍ച്ചെപ്പോ മതിപ്പോ ഉറപ്പാനെ-നല്‍കുഞ്ഞി കിണ്ണമോ, കണ്ണടികട്ടി മശിയിട്ട ബട്ടമുലയാനെ.” (സ്ര.മു. 54) (വെണ്‍ മുത്തുപതിപ്പിച്ച കട്ടിലില്‍, വിണ്ഠിലെ പൂര്‍ണചന്ദ്രന്‌ സമാനമായ മുഖകാന്തിയുളള ഒരുവളിരിക്കുന്നു. അവളുടെ മുടിക്കെട്ടിന്‌ വണ്ടിൻചിറകിന്റെ കറുപ്പും മിനുപ്പുമുണ്ട്‌. കുലച്ച വില്ലുപോലെ വളഞ്ഞപുരികങ്ങളും മനോഹര മായ മുഖവും നാസികയും, പവിഴച്ചുണ്ടും, മാന്‍കഴുത്തും, ചെപ്പുപോലുള്ള കൊങ്കകളും വര്‍ണനാതീതമാണ്‌!) ബദ്റുല്‍ മുനീറിലെ 67൦-൦ ഇശലില്‍ കാണുന്ന സൃഫയ്റയുടെ ചി്രവും വ്യത്യസ്തമല്ല. “കറുപ്പ്‌ ബണ്ടിറകും കുശല്‍ മുശക്കം കരികെട്ടാല്‍ പിരിശങ്കെളുമയാകും തിറം കത്തും മുകത്താല്‍ സിറാജൊളിക്കും സുറുമക്കണ്‍ മിളിത്ത്‌ ബെട്ടാലെ നോക്കും ചിരിചുണ്ടും പവിളത്തെ നാണിപ്പിക്കും ചിരിക്കുല്‍ മിന്നുകം ലങ്കും സിന്നും നാക്കും 195 ചിറപ്പൊത്ത കശുത്തും അദിര്‍പ്പത്തോളും ചെപ്പൊത്ത മുലയും ഒശുക്ക്‌ മാറും” (കരിവണ്ടിന്റെ ചിറകിനൊത്ത തലമുടി കെട്ടിവച്ചത്‌ പിരിശംഖിനെ വെ ല്ലുന്നതാണ്‌. മുഖത്തിന്റെ ശോഭകണ്ടാല്‍ (്പകാശിക്കുന്ന വിളക്ക്‌ ഒളിച്ചുനനില്‍ ക്കും. സുറുമയെഴുതിയ കണ്ണുകളും, പവിഴത്തെ നാണിപ്പിക്കുന്ന ചുണ്ടുകളും, ചിരിക്കുമ്പോള്‍ മിന്നലിന്റെ ശോഭ പരത്തുന്ന പല്ലുകളും നാവും സുന്ദരമായ കഴുത്തും ചെപ്പുപോലുളള മാറിടവും നയനാഭിരാമമത്രേ!) ഇവിടെ കവി നടത്തുന്നത്‌ കേവലം സാദൃശൃയ കല്പനയല്ല. ഉപമാനത്തെ അധികരിക്കുന്ന ഗുണവിശേഷങ്ങള്‍ ഉപമേയത്തിനുണ്ടെന്നു സൂചിപ്പിക്കുന്ന തോടെ ആ കല്പനകള്‍ കൂടുതല്‍ മിഴിവുറ്റതാകുന്നുണ്ട്‌. കല്പനകളിലെ രചിത്യം വൈദ്യരുടെ അലങ്കാരകല്പനകള്‍ സന്ദര്‍ഭോചിതവും കാവൃഗുണസമ്പ ന്നവുമാണ്‌. അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്നതുപോലുളള വൈവിധ്യ പൂര്‍ണവും ലക്ഷണയുക്തമായ അലങ്കാരങ്ങള്‍, അറബിമലയാളകാവ്ൃശാഖ യില്‍ അതിനുമുമ്പോ, പിമ്പോ (പയോഗിച്ചുകാണുന്നില്ല. സംസ്കൃതകാവ്യങ്ങ ളിലോ, മണിഗ്രവാളകാവ്യങ്ങളിലോ കാണുന്നതിനു സമാനമായ ഉപമാനങ്ങള്‍ വൈദൃര്‍ പ്രയോഗിക്കുമ്പോള്‍ അറബിമലയാളസാഹിത്യാസ്വാദകര്‍ക്ക്‌ അത്‌ പൂ തുമയുളള അനുഭവമായിരുന്നു. “തേനാര്‍ ചിറക്കുന്ന പയക്കവും” (സംഭാഷണം) “താമരപൂക്കുന്ന മുഖവു മുളള ബറ്റുല്‍മുനീറിനോട്‌ ഹുസ്നുല്‍ജമാലിനുണ്ടായിരുന്ന ്രണയത്തിന്റെ തീവ്രത അനുവാചകന്‌ ബോധ്യമാകുന്ന വിധം കവി ആവിഷ്കരിക്കുന്നുണ്ട്‌. പരസ്പരം സ്നേഹിച്ചുവെന്നതിന്റെ പേരില്‍ പിതാവ്‌ വിധിച്ച ഏകാന്തവാസം സഹിക്കാനാവാതെ, രഹസ്യമായി സന്ധിച്ച്‌ അവര്‍ നാടുവിടാന്‍ തീരുമാനമെടു ക്കുന്നു. ഈ രംഗം വൈദ്യര്‍ വര്‍ണിച്ചത്‌ : “ശര്‍ത്തിപുടി തമ്മില്‍ പറഞ്ഞുറച്ചു ശാഖക്കടല്‍ രണ്ടും പതപതച്ചു (ബ.മു.10) എന്നാണ്‌. പതഞ്ഞുപൊങ്ങുന്ന ്രണയസമുദ്രമായാണ്‌ കവി ഇരുവരെയും വിശേ ഷിപ്പിക്കുന്നത്‌. ഏകപക്ഷീയമാണെങ്കിലും, ബദ്റുല്‍മുനീറിനോട്‌ അടക്കാനാ വാത്ത പ്രണയം തോന്നുന്ന ഖമര്‍ബാനെ ചിത്രീകരിക്കുമ്പോഴും കടല്‍ ഒരു ബിംബമായി കടന്നുവരുന്നു. 196 “അരിപ്പം പൂത്തുളളില്‍ മദുരത്തേന്‍ കടല്‍ മറിയും രാജാത്തി ഖമര്‍ബാന്‍' (ഇ.60) എന്നാണ്‌ വിശേഷണം. ഉളളില്‍ സ്നേഹം പൂത്തുലഞ്ഞ്‌, മധുരത്തേന്‍കടല്‍ ഇളകിമറിയുകയാ ണിവിടെ. ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലില്‍ നായകന്റെ പേരിനൊപ്പമുളള “ബദര്‍” എന്ന സംജ്ഞയ്ക്ക്‌ അറബിയില്‍ പൂര്‍ണചന്ദ്രന്‍ എന്നാണര്‍ത്ഥം. മുനീ റിന്റെ ചന്ദ്രതുല്യമായ മുഖവും സന്ദര്യവും വര്‍ണിക്കുമ്പോഴെല്ലാം ഈ ശ ബ്ദം കൊണ്ടുസിദ്ധിക്കുന്ന ശ്ശേഷഭംഗി ്രകടകമാവുന്നതു കാണാം. ബദറുല്‍മുനീറാണെന്നു തെറ്റിദ്ധരിച്ച്‌ അബൂസയ്യാദിനോടൊപ്പും രാര്തിയി ല്‍ ഒളിച്ചോടിയ നായിക, അടുത്ത ്രഭാതത്തിലാണ്‌ താന്‍ അകപ്പെടു ദുരന്തത്തി ന്റെ ആഴം തിരിച്ചറിയുന്നത്‌. ആ രംഗം നോക്കുക. “അലര്‍ന്ദെ ഇക്കങ്കുല്‍ അകത്തില്‍ ഉദിച്ചിടുവാന്‍ ശര്‍ത്വുറ്റെ ബദര്‍ അല്ലില്‍ ഉദിക്കാതുദിച്ചെന്നും ഓര്‍ത്ത്‌ അമ്പെളിച്ചെമില്‍ ഓടിടൈ നാന്‍ പുലര്‍ന്ദിരുപത്തെട്ടാം നാള്‍ അമാവാസി ഇരുട്ടിനില്‍ പെട്ടവളായ്‌ പട്‌ തഖ്തിനില്‍ ഇശ്ട്ടപദവിയും ബിട്ട്‌ കണ്‍കെട്ടവളായ്‌ (ബ.മു. 12) (രാത്രിയില്‍ ഉദിക്കുമെന്ന്‌ ഉറപ്പിച്ച ചന്ദ്രന്‍ ഉദിക്കാതെതന്നെ ഉദിച്ചെന്നു കരുതി താന്‍ ഓടി. പക്ഷേ, നേരം പുലര്‍ന്നപ്പോള്‍ അമാവാസിനാളിലെ കൂരി രുട്ടില്‍പ്പെട്ടവളെപ്പോലെയായി. കൊട്ടാരത്തിലെ സുഖവും പദവിയും പോയി, കാഴ്ച നഷ്ടപ്പെട്ടതിനു സമാനമായി.) യഥാര്‍ത്ഥത്തില്‍ വിരോധമില്ലെങ്കിലും ്പഥമ്രവണത്തില്‍ അതിന്റെ ്രതീതിയുളവാക്കുന്നു എന്നതാണ്‌ വിരോധാഭാസം എന്ന അലങ്കാരത്തിന്റെ സ്വഭാവം. രാര്രിയില്‍ ചന്ദ്രന്‍ ഉദിക്കാതെ തന്നെ, ഉണ്ടെന്നു തോന്നിയ വെളിച്ച ത്തില്‍ ഓടിയ നായിക പുലരിയിലെ തുവെട്ടത്തില്‍ അമാവാസിയിലെ കൂരിരു ട്ടിലകപ്പെട്ടു എന്നാണ്‌ കവിഭാഷ്യം. സാധാരണരീതിയില്‍ രാത്രിയില്‍ വെളിച്ച മോ, ഗ്പഭാതത്തില്‍ കൂരിരിട്ടോ ഉണ്ടാവുകയില്ലല്ലോ. ബദ്റുല്‍മുനീറാകുന്ന പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുന്നതു കാത്തിരുന്ന അവള്‍, വേഷ്രപച്ചന്നനായെത്തു ന്ന അബൂസയ്യാദിനെ കണ്ടുതെറ്റിദ്ധരിച്ച അയാളോടൊപ്പം പുറപ്പെടുന്നു. കൂരി രുട്ടിലും നിലാവുളളതായി ഭമിക്കുന്നു. നായികയുടെ പക്ധത്തില്‍, ബദര്‍നിലാ വെളിച്ചം പരത്തുന്ന ചന്ദ്രനാണെങ്കില്‍ തന്നെ വഞ്ചിച്ച അബൂസയ്യാദ്‌ കൂരിരുട്ട സമ്മാനിക്കുന്ന അമാവാസിയാണ്‌. പതിനാലാംരാവിലാണ്‌ പൂര്‍ണചന്ദ്രനുണ്ടാ വുക. ഇരുപത്തിയെട്ടിന്‌ അമാവാസിയും. ഈ വിധം അയാളുടെ സാന്നിദ്ധ്യം അവള്‍ക്ക്‌ കൂരിരുട്ടിലകപ്പെട്ട പ്രതീതി സൃഷ്ടിക്കുന്നു. വിരോധാഭാസത്തോ 197 ടൊപ്പം “ബദര്‍” എന്ന ശബ്ദത്തിലടങ്ങിയ വൃത്ൃയസ്ത അര്‍ത്ഥതലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മനോഹരമായ ഒരു ശ്േേഷാലങ്കാര്രപയോഗമായും അതുമാ റുന്നുണ്ട. കവികല്‍പനകളിലെ ഉപമ, ഉല്‍പ്രേക്ഷ, രൂപകം മുതലായവയുടെ സനന്ദര്യം നേരത്തെ ഉദാഹരിച്ച നായികാവര്‍ണനകളില്‍ തന്നെ ്രകടമാവു ന്നുണ്ട്‌. മറ്റുചില ്രയോഗങ്ങള്‍ കൂടി കാണുക. ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലില്‍ മയക്കത്തില്‍ നിന്നുണരുന്ന നായക നെ വര്‍ണിക്കുന്നത്‌, “മുകില്‍ നീങ്ങിത്തെളിയും നുജുമു പോലെ മുഖം കണ്ണും തുറന്ദങ്കുണര്‍ന്ദദാലെ (ഇ. 67) എന്നാണ്‌. കാര്‍മേഘം മാറി തെളിയുന്ന നക്ഷ്രതംപോലെ അവന്‍ കണ്ണുതുറന്നു എന്നര്‍ത്ഥം. മുനീറിന്റെ കണ്ണുകളിലെ നക്ഷ്രതത്തിളക്കം കാവ്യാത്മകമായി വ്യഞ്ജിപ്പിക്കുകയാണിവിടെ. മലപ്പുറംപടപ്പാട്ടിന്§റെ ആദ്യഭാഗത്ത്‌ ചേരമാന്‍ പെരുമാള്‍ കടല്‍കടന്ന്‌ മക്കയിലെത്തി ്രവാചകനെ ദര്‍ശിക്കുന്ന രംഗമുണ്ട്‌. ചെന്താമരമലര്‍ പോലുളള നബിയുടെ പാദത്തില്‍ വണ്ട്‌ പുവിലെന്നപോലെ ച്രകവര്‍ത്തി അണഞ്ഞുവെ ന്നും, പൂര്‍ണചന്ദ്രശോഭയുളള കിരീടമെടുത്തു ശിരസ്തുതാഴ്ത്തി വണങ്ങിയെന്നു മുളള വര്‍ണന മനോഹരമാണ്‌. “ബാറുകള്‍ തരിത്ത്‌ ബേന്ദര്‍ ചേരമാന്‍ ഉളര്‍ന്ദെ യെണ്ട്‌ ചെമ്പിന്ദപുവാസം ഏറ്റണയ്‌ പോല്‍ ചേര്‍ന്ദെ ചീര്‍കിടാച്ചക്കോള്‍ മലര്‍ചെന്ദാമര പദത്തില്‍ ചെമ്മദി കിരികിടം യെടുത്ത്‌ സീറയ്‌ താള്‍ത്തി”. (മ.പ. 9) കടല്‍കടന്നെത്തിയ രാജാവ്‌ ്രവാചകപാദങ്ങളിലണഞ്ഞപ്പോള്‍ കടലിര മ്പുന്നതുപോലെ ആഹ്കാദത്തിന്റെ അലകളുയര്‍ന്നു. അനുചരന്‍മാരുടെ മുഖം തെളിഞ്ഞു. ശബ്ദസാകുമാര്യവും അര്‍ത്ഥഭംഗിയും ഒത്തിണങ്ങിയ കവി കല്പന ഇങ്ങനെ: “പുലികള്‍ അറബികള്‍, നലവര്‍ സ്വഹബുകള്‍ പ്ലരും ഒരുമയുള്‍, ബലിമ ഹളറിലെ നിലവില്‍ അദിപദി, കലിമ മൊളികവെ പൊലിവ്‌ കടല്‍പടി, അലകള്‍ മുളകവെ” (മ.പ. 9) 198 ഒന്നിലേറെ ഉപമാനങ്ങള്‍ ചേര്‍ന്നുവരുന്ന മാലോപമയുടെ ്രയോഗത്തി ലും വൈദൃര്‍ തല്പരനാണെന്നു കാണാം. ആക്രമണത്തിനു കോപ്പുകൂട്ടി ആര്‍ ത്തിരമ്പി വരുന്ന ശ്രതുസൈനൃത്തെ ചിരതീകരിക്കുന്ന മലപ്പുറം പടപ്പാട്ടിലെ ഭാഗം ഉദാഹരണം: “മിന്നും ഇടികുട്ടി ബരും മാരിപോല്‍ ബേലത്തിരയ്‌ പൊളിന്ദുരമ്പിടുംപോല്‍' (മാ.പ. 59) (ശക്തമായ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെവരുന്ന പേമാ രിപോലെയും, സമുദ്രത്തിലെ ആര്‍ത്തിരമ്പിവരുന്ന തിരമാലപോലെയുമായിരു ന്നു അവരുടെ പടപ്പുറപ്പാട്‌.) ഉപമാനങ്ങളിലെ സമാനതകള്‍ പടപ്പാട്ടുകളിലും മറ്റു രചനകളിലും ചിര്തീകരിക്കുന്ന യുദ്ധവര്‍ണനക ളില്‍ കാണുന്ന ഉപമാനങ്ങള്‍ക്ക്‌ ചില പൊതുസമാനതകള്‍ കാണാം. പുലിയുടെ മുമ്പില്‍പ്പെട്ട വേട്ടമൃഗം (ബ.മു. 27), പുലിയുടെ വായില്‍ നിന്ന്‌ രക്ഷപ്പെട്ടോടുന്ന നായ (മ.പ.57), ഇരയെക്കണ്ട സിംഹം (മ.പ. 46), വിശ ന്നുവലഞ്ഞ ഈറ്റപ്പുലികള്‍ കിടക്കുന്ന ഗുഹാമുഖത്തകപ്പെട്ട മാടുകള്‍ (മ.പ. 62), പുലിയുടെ മുമ്പില്‍പെട്ട വേട്ടനായ (മ.പ. 217, ചാടി വീഴാനാഞ്ഞുനില്‍ക്കു ന്ന സിംഹം (ബ.ഖി. 40) ആനയുടെ മസ്തകത്തിലടിക്കുന്ന സിംഹം (ഉ.പ. 54) തുടങ്ങിയവ നോക്കുക. വേട്ടക്കാരന്റെ കരുത്തിനോടൊപ്പം ഇരയുടെ നിസ്താരതയോ, നിസ്സഹായ തയോ വ്ൃഞ്ജിപ്പിക്കുന്നവയാണവ. എതിരാളിയെ ആക്രമിച്ചു കീഴുപ്പെടുത്തുന്ന തിലും വകവരുത്തുന്നതിലും ചില വന്യമൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന ജന്മസഹജ മായ കരുത്തും വീര്യവും പോര്‍മുഖത്തുളള യോദ്ധാക്കള്‍ക്കും ഇവിടെ കല്പി ച്ചുനല്‍കുന്നു. ബദര്‍-ഉഹദ്‌-മലപ്പുറം പടപ്പാട്ടുകളിലെല്ലാം വിശ്വാസികളുടെ പക്ഷത്തുളള പോരാളികളെ സൂചിപ്പിക്കാന്‍ സിംഹം, പുലി മുതലായ രൂപകങ്ങ ളും ശ്രുക്കളെ കാണിക്കാന്‍ നായ, മാന്‍ തുടങ്ങിയ രൂപകങ്ങളും യോഗി ക്കുന്നത്‌ യാദൃച്ചികമല്ല. അവ ആഖ്യാനത്തിലുളള കവിപക്ഷം കൂടി വൃക്തമാ ക്കുന്നുണ്ട്‌. സാമ്യോക്തിഅലങ്കാരങ്ങള്‍ സാമ്യോക്തിവിഭാഗത്തിലുളള അലങ്കാരങ്ങളില്‍ ഉപമ, ഉല്‍പ്രേക്ഷ, രൂപ കം മുതലായ സര്‍വ്വസാധാരണമായ അലങ്കാരങ്ങളോടൊപ്പം, ശ്രാന്തിമാന്‍, സസ ന്ദേഹം, അര്പസ്തുത പ്രശംസ എന്നിവയും ്രയോഗിച്ചിടുണ്ട്‌. 199 ബദ്റുല്‍മുനീര്‍ ടാം ഇശലില്‍ ജിന്നുരാജകുമാരിയായ സുഫയ്റ തേരി ലേറി ആകാശമാര്‍ഗം സഞ്ചരിക്കുമ്പോള്‍ താഴെ ഒരു പൂന്തോട്ടത്തിലിരിക്കുന്ന ബദറുല്‍മുനീറിന്റെ വിദൂരദൃശ്യം കണ്ടു സന്ദേഹിക്കുന്നത്‌ ഇങ്ങനെയാണ്‌: “ബല്ലീ കണ്ടമത്തോരില്‍ ബിരുത്തിബാന്‍ അകത്തിന്ന്‌ ബദററ്റ്‌ ബിളുന്ദദോ നുജൂമോ ഹാദാ ഇദുപോല്‍ മദി പൂവില്‍ ഉദിപ്പതും മഹാല്‍ അല്ലായോ? “ആ കാണുന്നത്‌ ആകാശത്തുനിന്നു ചന്ദ്രന്‍ അടര്‍ന്നുവീണതോ, അതോ നക്ഷ്രതമടര്‍ന്നു വീണതോ? ഭൂമിയില്‍ ചന്ദ്രനുദിക്കുക എന്നതു അസംഭവ്യമാ ണല്ലോ” എന്നദ്രേത അവളുടെ സന്ദേഹം. ഹുസ്നുല്‍ജമാലിന്റെ സന്ദര്യം വര്‍ണിക്കുന്ന ആറാമത്തെ ഇശലിലും നിറഞ്ഞു നില്‍ക്കുന്നത്‌ സസന്ദേഹകല്പന തന്നെയാണ്‌. കവിയുടെ നായിക ക്ക്‌ ആസ്വാദകമനസ്സില്‍ സ്ഥിര്രപതിഷ്ഠലഭിക്കുന്നത്‌, ആ കല്പനകള്‍ നല്‍കു ന്ന മിഴിവുമുലമാണെന്ന്‌ തിരിച്ചറിയാന്‍ (പയാസമില്ല. മുകളില്‍ സൂചിപ്പിച്ച ഉദാഹരണത്തിലെ സുഫയ്റയുടേതിനു സമാനമായ അനുഭവം 72-ാം ഇശലില്‍ പ്രതൃക്ഷപ്പെടുന്ന രാജകുമാരി ജമീലത്തിനും അവ ളുടെ തോഴി ജുമൈലത്തിനും ഉണ്ടാകുന്നുണ്ട്‌. തങ്ങളുടെ കൊട്ടാരത്തിനു സമീ പമുളള ഉദ്യാനത്തില്‍ ഉലസിക്കുമ്പോള്‍ അല്പംദൂരെ ബദ്റുല്‍മുനീര്‍ നില്‍ക്കു ന്നത്‌ അവര്‍ കാണുന്നു. മുനീറിനെ ആദ്യം ദര്‍ശിച്ച തോഴി, അത്‌ രാ്രിയിലുദി ക്കാറുളള “സുഹ്റ നക്ഷ്രതമാണെന്ന്‌ ശ്രമിക്കുന്നു: “ദുരെ നോക്ക്‌ നീ അദാ അന്ദെ പൂന്തോട്ടമില്‍ സുഹ്‌റ ബന്ദുദിത്തിടും എന്ദദിര്‍പത്തിലായ്‌ അതുകേട്ടു പുഞ്ചിരിതുകി, പവിഴാധരമിളക്കി രാജകുമാരി പറയുന്നത്‌ അതു; നക്ഷ്രതമല്ല, ബാന്‍ വൃക്ഷത്തിന്റെ പുഷ്പമാണ്‌ എന്നട്രേത! “സുത്ത പവിളച്ചുണ്ടനക്കി ചിരിത്തുന്നലായ്‌ ചൊന്നതല്ല സുഹ്റ, ബാന്‍ ഇട്ട പൂവ്വാകുമേ ബദ്റുല്‍മുനീറിനെ നക്ഷ്രതമായും, ബാന്‍ വൃക്ഷത്തിന്റെ പുഷ്പമായും ശ്രമിക്കുന്ന നായികമാരുടെ വാക്കുകള്‍ ‘ഭശ്രാന്തിമാന്‍” എന്ന അലങ്കാരത്തിനു നിദര്‍ശനമായിത്തീരുന്ന;. 200 അപ്രസ്തുതപ്രശംസ പ്രസ്തുത വൃൃത്താന്തത്തിന്റെ ഗ്രതീതി സൃഷടിക്കുന്നവിധത്തില്‍ അപ സ്തൃതമായ വൃത്താന്തത്തെ വര്‍ണിക്കുകയാണ്‌ അപ്രസ്തുത്രപശംസയുടെ സ്വഭാവം. ബദര്‍ ഖിസ്തപ്പാട്ട നാലാംഇശലില്‍ പ്രവാചകന്‍ മക്കയില്‍ പ്രബോധന ഗപവര്‍ത്തനങ്ങളാരംഭിച്ചപ്പോള്‍, അവിടെയുണ്ടായിരുന്ന ഖുറൈഷികളുടെ അവ സ്ഥ ചിത്രീകരിക്കുന്നഭാഗം ഇതിനുദാഹരണമാണ്‌. തങ്ങളുടെ ഗോ്രമഹിമയി ലും ശക്തിയിലും അഹങ്കരിച്ചിരുന്ന അവരുടെ വര്‍ത്തമാനനില ഏറെ പരുങ്ങ ലിലായിരിക്കുന്നു. “കീര്‍ത്തി കാറ്റടിച്ചു ബന്‍ കാന ഖുറൈശികള്‍ കിടുകിടുത്ത്‌ ഉളമും ഞെട്ടായ്‌ കേള്‍ക്കാദല്‍ ഉരത്ത തരുക്കള്‍ക്ക്‌ അടിവേര്‍കള്‍ കീണുദം പൂടിക്കപ്പെട്ടയ്‌ (ബ.ഖി. 4) (പവാചകന്റെ ്രശസ്തിയാകുന്ന കാറ്റടിച്ചു ഖുറൈഷികളാകുന്ന കൊടു ങ്കാട്‌ കിടുകിടുത്തു. അകം വിറച്ചു. അതുവരെ കാതലുറച്ചെന്നു കരുതിയിരുന്ന മരങ്ങളുടെ വേരുകള്‍ ചിതലുപിടിച്ചു.) ്രതാപശാലികളായ ഖുറൈഷികളെ കൊടുങ്കാടായി കല്പിച്ച അതു കിടുകിടാവിറച്ചെുന്നും അവിടെയുള്ള വൻമരങ്ങളുടെ ശക്തമായ തായ്വേരു കള്‍പോലും ചിതലെടുത്തു വിച്ചുതുടങ്ങിയെന്നും കവി സൂചിപ്പിക്കുന്നു. ഗപ സ്തൃതമായ ഖുറൈഷി ഗോത്രത്തലവന്‍മാര്‍ക്ക്‌ വന്നുപെട്ട അധോഗതി വര്‍ണി ക്കുന്നതിനു പകരം, വനത്തിലെ വന്‍മരങ്ങളുടെ നാശമാണ്‌ ചി്രീകരിച്ചിരി ക്കുന്നത്‌. ബദ്റുല്‍മുനീര്‍ കാവൃത്തിലും ഈ വിധമുളള ഗ്രയോഗങ്ങള്‍കാണാം. നായകനായ മുനീറിനെ മനസ്താവരിച്ചുവെങ്കിലും അബുസയ്യാദിന്റെ വഞ്ചന യ്ക്ക്‌ പാര്രമായ ഹുസ്നുല്‍ജമാല്‍ അവളോട്‌ പ്രതികരിക്കുന്നത്‌ നോക്കുക: “കൊറ്റും ദുഖാഖില്‍ ചെണ്ടുടന്‍ ചെന്ദാമലരില്‍ തേനാ- കുറുകാ കുടിത്താല്‍ ജീവൊടുങ്കും എണ്ടറിന്ദില്ലേ നീ” (ബ.മ).13) “ചെന്താമരപ്പുവിലെ തേന്‍വണ്ടിനു നുകരാനുളളതാണ്‌. അതു കുടിച്ചാല്‍ തവള ചത്തുപോകും”. നായികയുടെ ഉള്ളിലെ സ്നേഹം(മധു) ബദ്റുല്‍ മുനീറി നോട്‌ മാത്രമാണെന്നും അതു തിരിച്ചറിയാതെ പ്രവര്‍ത്തിച്ചാല്‍ അബൂസയ്യാ ദിന്റെ അന്ത്യമാകും ഫലം എന്നുമുളള (പസ്തുത വൃത്താന്തത്തിന്റെ സ്ഥാനത്ത്‌ 201 അ(്പസ്തുതമായ വണ്ടിന്റെയും തവളയുടെയും വൃത്താന്തം എടുത്തുദ്ധരിക്കു കയാണ്‌ കവി. ഇതേ കാവ്യത്തില്‍ നിന്നുളള മറ്റൊരുദാഹരണം കാണുക: ബദ്റുല്‍മുനീറില്‍നിന്നകന്നി്‌ വിദൂരദേശത്ത്‌ അബീൂസയ്യാദിനോടൊപ്പം കഴിഞ്ഞുകൂടവെ, തന്റെ ദുര്‍ഗതിയോര്‍ത്ത്‌ വിലപിക്കുന്ന ഹുസ്നുല്‍ജമാലിനെ സമാശ്വസിപ്പിക്കാനായി അയാള്‍ ചോദിക്കുന്നത്‌ സൂര്യന്‍ കിഴക്കു ചെന്നസ്ത മിക്കാത്തതില്‍ ദുഖിച്ചിട്ടെന്തു ഫലം എന്നാണ്‌. “മശ്രിഖില്‍ ചെന്നുദി അസ്തമിപ്പാന്‍ മനംദുക്കിച്ചീവണ്ണം യെന്ദു ചെപ്പാന്‍ (ബ.മു.24) ബദ്റുല്‍മുനീറുമായുളള സമാഗമം അസംഭവ്യമാണെന്ന ര്രസ്തുതത്തെ, മറ്റൊരു അ്രസ്തുത കഥനത്തിലൂടെ വ്ൃയക്തമാക്കുകയാണിവിടെ. വാസ്തവോക്തിഅലങ്കാരങ്ങള്‍ വാസ്തവോക്തി അലങ്കാരങ്ങളുടെ ഗണത്തില്‍ സ്വഭാവോക്തി, അര്‍ത്ഥാ ന്തരന്യാസം, ഉദാത്തം, അര്‍ത്ഥാപത്തി എന്നിവയോടാണ്‌ കവിക്കു പൊതുവേ ആഭിമുഖ്യം. വര്‍ണ്യവസ്തുവിന്റെ മനോഹരമായ വാങ്മയചിര്രങ്ങള്‍ സൃഷ്ടി ക്കുന്നതില്‍ കവിക്കുള്ള പ്രത്യേകമായ വൈഭവം വൃക്തമാക്കുന്ന ഉദാഹരണ ങ്ങള്‍ ധാരാളമുണ്ട്‌. സ്വഭാവോക്തിയുടെ ്രയോഗത്തിന്‌, ഏഴാംഇശലിലെ - “മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്‌ മാണിക്കക്കൈ രണ്ടെറിന്തു വീശി” എന്നാരംഭിക്കുന്ന ഹുസ്നുല്‍ജമാലിന്റെ പുറപ്പാടുതന്നെ നല്ല ദൃഷ്ടാന്തമാണ്‌. ബദര്‍ഖിസ്തയില്‍ ഖുറൈഷിപ്രമുഖനായ അബൂജഹലിന്റെ പടപ്പുറപ്പാട്‌ നോക്കുക: “കേറി കേമക്കോടതന്‍ മുകളില്‍ ഹേമപ്പിടിവാള്‍ ഹസ്തമിലണവായ്‌ കിരികിട മകുടത്തിരുമുടി നീര്‍ത്തി തലകുടയ്വായെ ഗളബിലെ കിരഹിദ ഫര്‍സയ്‌ സയ്ഫ്‌ പരത്തി തിരുളറബായെ ഈറക്കോപത്തോടെ ജുനുദിട ചാടിത്തോടിത്തപ്ൂരിശണമില്‍ 202 ഇടചുമടച്ചൊടി കിടുകിടനെത്തടം പൊടി ഉശര്‍വായെ...” (ബ.ഖി.37) (അബൂജഹല്‍ തന്റെ കേമമായ കുതിരപ്പുറത്തു ചാടിക്കയറി. സ്വര്‍ണപ്പി ടിയുളള വാള്‍ കയ്യിലണിഞ്ഞു. ശിരസ്തസിനലങ്കാരമായ കിരീടം ഉയര്‍ത്തി. തല കുടഞ്ഞു. വര്‍ധിച്ച കോപത്തോടെ കുതിരയെ വാള്‍പരത്തി അടിച്ചുകൊണ്ട്‌ ചാടിക്കുകയും ഓടിക്കുകയും ചെയ്തു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളു യര്‍ന്നു.) അഹങ്കാരവും കോപവും കലര്‍ന്ന പടനായകന്റെ പ്രവൃത്തികള്‍ ഇതിനേ ക്കാള്‍ മനോഹരമായി ചിത്രീകരിക്കുക പ്രയാസം! യുദ്ധരംംഗവര്‍ണനകളില്‍ ഇതുപോലുളള ഉദാഹരണങ്ങള്‍ യഥേഷ്ടം കാണാം. കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍ മികച്ച സ്വഭാവോക്തികളായി പരിണമിക്കുന്നുണ്ട്‌. മലപ്പുറം പടപ്പാട്ടിലെ അലിമരക്കാരുടെ വര്‍ണന ഉദാഹ രണം: “കുമ്പക്കരിയോ കപ്പയവും കണ്ണും കൂട്ടപ്പുരീ ബീശക്കൊടിയും മെയ്യും മെയ്യും കനല്‍ക്കണ്ണും പുലിമുകവും മെത്തെ കരുത്തും പോര്‍പടിപ്പുകവും” (മ.പ. 18) കൂട്ടുപുരികവും, കട്ടിമീശയും, തീക്കട്ടപോലുളള കണ്ണുകളും, പുലിയു ടേതിനു സമാനമായ മുഖവും കരുത്തും യുദ്ധവൈഭവും ഒത്തിണങ്ങിയ പടയാ ളിയാണയാള്‍. ഇതേ കാവ്യത്തില്‍ വരുന്ന “അവറാന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ തൂലികാചിത്രം: “അശക്‌ പൊങ്കും മിനുദ തങ്കക്കുടം പോല്‍ വര്‍ണത്തടിയും അദ്ൃപ്പചുണ്ടും ചിരിയും മൂക്കും തിളങ്കും പല്ലും കടിയും മശിബട്ടക്കണ്‍ പൂരികക്കുട്ടം പിടിയും ബീശക്കൊടിയും മനുവാര്‍ ആശപ്പെടുമെ പാര്‍ക്കില്‍ കരുത്തും ബാക്കും ചൊടിയും” (മ.പ. 34) (അഴകാര്‍ന്ന തങ്കകുടം പോലുളള ശരീരം, വിസ്മയകരമായ ചുണ്ടും, ചിരിയും, മുക്കും. തിളങ്ങുന്ന പല്ലുകള്‍! മനോഹരമായ പുരികത്തോടുകുൂടിയ വട്ടക്കണ്ണുകളും, മീശയും. ആരും കണ്ടാല്‍ കൊതിച്ചുപോകുന്ന രൂപം. അതി നൊത്ത കരുത്തും, ചൊടിയുളള വാക്കുകളും!) 203 അര്‍ത്ഥാന്തരന്യാസം ്രസ്തുതമായസാമാന്യത്തെ അര്രസ്തുതമായ വിശേഷംകൊണ്ടോ, മറിച്ച്‌ ്രസ്തുതമായ വിശേഷത്തെ അ്രസ്തുതമായ സാമാന്യംകൊണ്ടോ സമര്‍ത്ഥി ക്കുമ്പോള്‍ സിദ്ധിക്കുന്ന അര്‍ത്ഥാന്തരന്യാസത്തിന്റെ ചില മാതൃകകള്‍ പരിശോ ധിക്കാം. ബദര്‍ ഖിസ്തപ്പാട്ടില്‍ ശ്രതുപക്ഷത്തെ ്രമുഖനായ അബൂജഹല്‍ യുദ്ധത്തി നൊടുവില്‍ പടക്കളത്തില്‍ വീണുകിടക്കുമ്പോള്‍, പ്രവാചകപക്ഷത്തുള്ള ഇബ്നു മസ്രദ്‌ അയാളുമായി നടത്തുന്ന സംവാദമുണ്ട്‌. അബൂജഹലിനോ, അയാള്‍ നേതൃത്വം നല്‍കിയിരുന്ന ഖുറൈഷിപക്ഷത്തിനോ ്രവാചകന്റെ മഹ ത്ത്വത്തിനും കീര്‍ത്തിക്കും അല്പംപോലും ഭംഗംവരുത്താന്‍ സാധിക്കില്ലെന്ന വിശേഷത്തെ നിരവധി സാമാന്ൃതത്ത്വങ്ങളുടെയും ഉദാഹരണങ്ങളുടെയും വെളിച്ചത്തില്‍ ഇബ്നു മസ്ഉദ്‌ സമര്‍ത്ഥിക്കുന്നു: “ഇറുമ്പിയെ യെലി മായ്ക്കാ കുറും പുറയ്‌ പുലി നായ്ക്കാ തുകിനത്താല്‍ പയിറാ ബിദത്തിടാമോ തെളിമാ കുയിറാല്‍ ചൊടിച്ചു ബച്ചിറ കൊത്തയ്‌ തുടച്ചു മായിത്ത്‌ എടുക്കാമോ ജോനാക കലകത്തയ്‌ പൂനാകം തടുക്കുമോ?” (ബ.ഖി. 85) (എലിക്ക്‌ മലയെ ഇല്ലാതാക്കാനാവില്ല. കാട്ടിലെ പുലിക്ക്‌ നായ തുല്യമാ വുകയില്ല. ഗ്രഹണവേളയില്‍ പയര്‍ വിതയ്ക്കാനാവില്ല. വ്രജത്തില്‍ ആലേഖ നം ചെയ്തത്‌ കൈകൊണ്ടു തുടച്ചാല്‍ മായില്ല. കോപിച്ച ഉ്രസര്‍പ്പത്തെ മണ്ണി രയ്ക്കു തടുക്കാനാവില്ല.) മലപ്പുറം പടയില്‍ നാടുവാഴിയായ പാറനമ്പിയുടെ പടയാളികള്‍ യുദ്ധ ത്തില്‍ പിന്തിരിഞ്ഞോടി അദ്ദേഹത്തിന്റെ സമീപത്തെത്തുന്നു. അവര്‍ തങ്ങളുടെ നിസഹായത വെളിപ്പെടുത്തുമ്പോള്‍ നാടുവാഴിയുടെ ഗ്രതികരണം ഇരപകാര മാണ്‌: “ചൂളും പടയാളും ഹലങ്ങള്‍ താപ്പും തോക്കും പതിനെട്ടായുദങ്കള്‍ കോപ്പും 204 ബാളും യെനയ്‌ പോലൊത്തവരില്‍ ആരാം ബരുമോ ഇണപുനാ ഹരിക്ക്‌ നേരാ” (മ.പ. 59) ആയുധങ്ങളും പടയാളികളും വേണ്ടുവോളമുളള തനിക്ക്‌ എതിരാളികള്‍ നിസ്സാരന്‍മാരാണ്‌ എന്ന വിശേഷത്തെ, പൂച്ച സിംഹത്തിനു സമമാവുകയില്ല എന്ന സാമാന്യംകൊണ്ട്‌ സമര്‍ത്ഥിക്കുകയാണ്‌ നാടുവാഴി. ഉദാത്തം പുരാവ്യത്തപരാമര്‍ശവും ഐശ്വര്യസമൃദ്ധിയുടെ വര്‍ണനയുമാണ്‌ ഉദാ ത്താലങ്കാരത്തിന്റെ സ്വഭാവം. ബദര്‍ ഖിസ്സ 26-ാം ഇശലില്‍ നബിയും, അനുച രന്‍മാരില്‍ പ്രമുഖനായ അബൂബക്കറും തമ്മിലുളള സംഭാഷണം വിവരിക്കു മ്പോഴുളള ഒരു പരാമര്‍ശം നോക്കുക: “യെണ്ടെ മൊളിക്ക്‌ ആറ്റല്‍ തിരുമനം ഹുസ്നായദാല്‍ ഈരേള്‍ നിറം ബട്ടാവദന്‍ മങ്കി നിറം പകര്‍ന്ദാര്‍ ബിണ്ടില്‍ രസം തുറ്റ്‌ ഫണിക്കുകാല്‍ ഇരകൊടുത്തെ ബീരക്കരു സിദ്ദീഖ്‌ ഉരത്തപ്പള്‍ ഹബീബുല്ലാവേ.” (അനുചരന്‍മാരില്‍ ചിലരുടെ വാക്കുക്കേടു, പതിനാലാം രാവിന്റെ ശോഭ യുളള നബിയുടെ വട്ടമുഖം മങ്ങി, അതുകണ്ട്‌, സ്വര്‍ഗത്തോടുളള താല്പര്യം മുന്‍നിര്‍ത്തി പാമ്പിന്‌, കാല്‍ കൊടുത്ത അബൂബക്കര്‍ ഇരപകാരം പറഞ്ഞ.) ഇവിടെ അബൂബക്കറിനു നല്‍കുന്ന വിശേഷണം “പാമ്പിന്‌ കാല്‍ ഇര യായി നല്‍കിയവന്‍” എന്നാണ്‌. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പുരാവൃത്ത മാണ്‌ വ്യംഗ്യം. മുമ്പൊരിക്കല്‍ ശ്രതുക്കളില്‍നിന്നു രക്ഷപ്പെട്ട്‌ അബൂബക്കറി നൊപ്പം ്രവാചകന്‍ സാര്‍ഗുഹയില്‍ അഭയം (്രാപിച്ചിരുന്നപ്പോള്‍ ഉണ്ടായ സംഭവമാണത്‌. ക്ഷീണിതനായ നബി ഗുഹയ്ക്കകത്ത്‌ അബൂബക്കറിന്റെ മടി യില്‍ തലവച്ചുറങ്ങവെ, അബൂബക്കറിന്റെ കാലിന്നടിയിലുണ്ടായിരുന്ന പൊ ത്തില്‍ നിന്നും പുറത്തുവന്ന വിഷസര്‍പ്പം അദ്ദേഹത്തെ കൊത്തി. ്രവാചകന്റെ നിദ്യയ്ക്ക്‌ ഭംഗം വരാതിരിക്കാന്‍, ഉണരുന്നതുവരെ അബൂബക്കര്‍ കാലന ക്കാതെ കഠിനവേദന സഹിച്ചു. അബൂബക്കറിന്റെ സ്വഭാവമഹിമയും, ്രവാചകനോടുളള ഭക്തിയും വെ ളിവാക്കുന്ന ഈ പുരാവൃത്തം പരാമര്‍ശിക്കുന്നതിനാല്‍ അത്‌ ഉദാത്തം എന്ന അലങ്കാരമായി മാറുന്നു. 205 നബിയുടെയോ പൂര്‍വ്രപവാചകന്‍മാരുടെയോ പൂരാവ്യത്തങ്ങള്‍ പരാമര്‍ ശിച്ചുകൊണ്ട്‌ വര്‍ണൃത്തിനോ കഥാസന്ദര്‍ഭത്തിനോ ശ്ലാഘ്ൃത്വം കൈവരുത്തു ന്ന ഉദാഹരണങ്ങളുമുണ്ട്‌. ബദ്റുല്‍മുനനീര്‍ 52-ാം ഇശലിലെ കൊട്ടാരവര്‍ണനയും, മലപ്പുറം പടപ്പാ ട്ടിലെ പളളിയുടെ വര്‍ണനയും (ഇ.15) ഐശ്വര്യസമൃദ്ധിയുടെ ആഖ്യാനം വഴി യുളള ഉദാത്തത്തിനുദാഹരണമാണ്‌. വര്‍ണനാപാടവം വര്‍ണനയിലും പാത്രാവിഷ്കാരത്തിലും വൈദൃര്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്‌. മണിര്രവാളകാവഴ്യങ്ങളിലെ നായികാവര്‍ണനയും പ്രകൃതി വര്‍ണനയുമായി തുലനം ചെയ്യുമ്പോള്‍ വൈദ്യരുടെ കാവൃഭാവന ഒട്ടും പിന്നി ലല്ലെന്ന്‌ വ്യക്തമാവുന്നു. ഭാവത്തിനനുസൃതമായ ഭാഷയും ഉചിതമായ കാവ്യ ബിംബങ്ങളും അതിന്റെ മുഖ്യസവിശേഷതകളാണ്‌. ബദ്റുല്‍മുനീറിലും മലപ്പു റം പടപ്പാട്ടിലും അദ്ദേഹം ആവിഷകരിച്ച ചില കഥാപാരതങ്ങളുടെ വാങ്മയ ചി്രങ്ങള്‍ പുതുമചോരാതെ നിലനില്‍ക്കുന്നവയാണ്‌. ആരാധനാലയങ്ങളുടെ യൃം കൊട്ടാരങ്ങളുടെയും വര്‍ണനയിലും യുദ്ധരംഗചിശ്രീകരണത്തിലും വൈദ്ൃരുടേതിനു സമാനമായ ആവിഷ്കാരങ്ങള്‍ഭാഷയില്‍ അപൂര്‍വ്വമാണ്‌. മല പ്പുറം പടപ്പാട്ടില്‍ സമരപശ്ചാത്തലമായ മലപ്പുറത്തെ പുരാതന ആരാധനാലയ ത്തിന്റെ ദീര്‍ഘമായ വര്‍ണനയുണ്ട്‌. അതിലെ ഒരു ഭാഗം നോക്കുക: “താലം ജനങ്ങള്‍ കണ്‍ തടി ഖല്‍ബും കുളിര്‍പ്പിക്കും ത്വാഹിര്‍ ജലവും ഹാള്‌ അദിര്‍പ്പത്താലെ മുണ്ട്‌-തട്ടുകള്‍ മികപണി മസ്ജിദത്യപ്പം കെട്ടുകള്‍ തരമദില്‍ അനകം ഉശര്‍പം കട്ടികള്‍ പടുവടി അനകം അരിപ്പം താരയ്‌ പത്തര്‍കള്‍ ചെത്തുകള്‍ ചിത്തിര ബിത്തിയകളാല്‍ ചേലില്‍ മിനുക്കങ്ങള്‍ വൊളിലങ്കി തിളങ്കുന്നെ സീദാ മിസ്ബാഹിന്‍ യെദിരം പോലെ മറികയ്‌-ചിദമൊട്‌ യെളുകയും ബളകള്‍ സുവീജാ കദബുകള്‍ അദില്‍ ചിലെ പണികള്‍ സുലാജാ കദിര്‍മയില്‍ യെദിര്‍മകള്‍ മുടിപെട സാജാ ചേരയ്‌ ഇത്തിരം യെത്തിരെ മെത്തെ ചിദത്തില്‍ അദാം ആലംവിളങ്കുന്നെ ഫുര്‍ഖ്വാനുൂല്‍ അളീമിലെ 206 ആയാത്ത്‌ ഇബാറാത്തും പലെ ബൈതാലും അദൃമേല്‍ - അരിമയില്‍ കൊത്തിയെടുത്തുള യെളുൂത്തും പെരുമയില്‍ ചിത്തിരം ബെത്ത്‌ പദിത്തും ചുരുളുകള്‍ പിണയ്ത്ത്‌ കുനിത്ത്‌ കുറിത്തും ആകെ ഈഹറുകള്‍ കലര്‍വയ്‌ കദിര്‍ മയ്ക്കുകമാം യേലില്‍ അടിത്തട്ടില്‍ നിറുത്തിയെ ഇമാദുകള്‍ യേറ്റം ബടുത്തത്തില്‍ കടയിന്ദ കൊത്തീ മലരും - ബെളളപ്പൊട പലെ വര്‍ണം അദ്‌ അച്ച ബളളിക്കുറി നിറയ്‌ സൊര്‍ണമെ പച്ച പുള്ളിക്കുറി കലര്‍ അഹ്മര്‍ പിച്ച യേറും മിമ്പറദും പടിയും പവിളം പണിപോല്‍ പൊഞ്ചം പലെ ചെഞ്ചല്‍ നിറം കൊടുത്തുവൊളിയുന്നെ പൂര്‍ണത്തെളി യാഖ്വുത്‌ യെനും ബൈരം പോല്‍ മര്‍ജാന്‍ - പൊന്‍പണി സബര്‍ജുദ്‌ മദിരകം മറിയും പൊന്‍പല നഖ്ശുകള്‍ മലര്‍ ഇടകുറിയും നല്‍പൊലിവ്‌ ഇലയ്‌ ചദുര്‍പുറം ചുടര്‍ യെരിയും പൂര്‍വ പുരണ തോരണ ചാരണം കാരണമാല്‍ തഞ്ചം മിഹ്റാബും അകത്തെങ്കും ബിരുത്തുളെള താനപ്പ വസ്രതപ്പട്ട യെദിള്‍പട്ടങ്ങള്‍ സുകമെ - തത്തിമരും കമളും കളര്‍കാദീ കത്തി ബിളങ്കലിടും പലെ ജാദീ സുത്തം ബരുത്തി കുളത്തി കിണാദീ താരാ തക്കബിളക്ക്‌ ബരിക്ക്‌ നിരക്ക്‌ അണിയായി” (മ.പ. 15) (ജനങ്ങളും കണ്ണും കരളും കുളിര്‍പ്പിക്കുന്ന ശുദ്ധജലവും അതു സംഭരി ക്കുന്ന വിസ്മയകരമായ ജലസംഭരണിയും പളളിയിലുണ്ടായിരുന്നു. ആകര്‍ഷ കമായ ആ പളളി മികച്ച പണിത്തരങ്ങളുളള മൂന്ന്‌ തട്ടുകളോടുകൂടിയതാണ്‌. തരംപോലെ കെട്ടിയുയര്‍ത്തിയതാണ്‌. അതിന്റെ കട്ടിലകള്‍ ആശ്ചര്യജനക മത്രേ. ചെത്തിമിനുക്കി ചിശ്രപ്പണികള്‍ ചെയ്ത കല്ലുകളാല്‍ തീര്‍ത്തതാണ്‌ ഭി ത്തികള്‍. വിളക്കിന്റെ ്രകാശംപോലെ അതിലെ മിനുക്കങ്ങള്‍ മനോഹരമായി പ്രശോഭിക്കുന്നു. ചുറഞ്ഞവളകളും കൊത്തുപണികളാല്‍ തിളങ്ങുന്ന തേക്കി ന്റെ വാതിലുകളും. 207 ചില പദ്യങ്ങളും ലോകത്തെ പ്രകാശിപ്പിക്കുന്ന ഖുര്‍ആനിലെ സൂക്ത ങ്ങളും മറ്റും കതകില്‍ കൊത്തിയിട്ടുണ്ട്‌. ചിശ്തം വച്ചുപതിക്കുകയും കുനിപ്പും കുറിയും ചേര്‍ക്കുകയും ചെയ്തിട്ടുണ്ട. ആകെക്കൂടി മുത്തുപതിച്ച വിളക്കു പോലെ തിളങ്ങുന്നു. അടിത്തട്ടില്‍ കാണുന്ന തൂണുകള്‍ എത്രയും മനോഹരമായി കടഞ്ഞു കൊത്തിയവയാണ്‌. പൂക്കള്‍ വെളളനിറത്തിലും, വളളിക്കുറികള്‍ സ്വര്‍ണ നിറ ത്തിലും, പുളളിക്കുറി ചുവന്ന വര്‍ണത്തിലുമായി ചേര്‍ത്ത്‌ അലങ്കരിച്ച ്രസംഗ പീഠവും, അതിലേക്കു കയറുന്ന പടികളും പവിഴത്തില്‍തീര്‍ത്ത ഗ്രതീതിയുള വാക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളുടെ ചേര്‍ച്ച അതിന്റെ അഴകേറ്റുന്നു. ഗ്വസംഗപീഠത്തിനു ചുറ്റും തൂക്കിയ അലങ്കാരവിളക്കുകളുടെ ്രകാശ ത്തിലാണ്‌ കൊത്തുപണികളും കുറികളും തിളങ്ങുന്നത്‌. ഗ്രാര്‍ത്ഥനയ്ക്ക്‌ നേതൃ ത്വം നല്‍കുന്നയാള്‍ നില്‍ക്കുന്ന “മിഹ്റാബും” അതിനകത്ത്‌ വിരിച്ച പട്ടുവ സ്ത്രങ്ങളും അതീവ സുന്ദരമാണ്‌. തുടച്ചുമിനുക്കി വരിവരിയായി തൂക്കിയ വിള ക്കുകള്‍ നക്ഷ്രതങ്ങളെപ്പോലെ തിളങ്ങുന്നു.) സാധാരണരീതിയില്‍ ഒന്നോരണ്ടോ ഈരടിയില്‍, ഏറിയാല്‍ ഒരു ഉപ മാലങ്കാരത്തിന്റെ മേമ്പൊടിയോടെ കവികള്‍ വര്‍ണിച്ചു പോകാറുള്ള ഒന്നാണ്‌ വൈദൃര്‍ വിസ്തരിച്ച്‌ വര്‍ണിച്ചിരിക്കുന്നത്‌. വര്‍ണ്യവസ്തുവിന്റെ സൂക്ഷ്മാംശ ങ്ങള്‍ പോലും നിരീക്ഷിച്ച്‌ ചിശ്രത്തിലെന്നപോലെ പകര്‍ത്തിയിരിക്കുകയാണി വിടെ. മൂന്ന്‌ തട്ടുകളിലായി നിര്‍മ്മിച്ച ദേവാലയത്തിന്റെ മൂക്കിലും മുലയിലും അനുവാചകരെ കൊണ്ടുപോയി കണ്‍മുമ്പില്‍ കാണിച്ചു തരുന്ന ഗ്രതീതി! ഗദ്യ ത്തിലാവിഷക്കരിക്കുമ്പോള്‍ അതിന്റെ സന്ദര്യം ചോര്‍ന്നു പോകുന്നതായി തോന്നുന്നു. മാപ്പിളപ്പാട്ടിലെ ്രാചീന ഇശലുകളിലൊന്നായ “കൊമ്പ്‌ അല്പം പരിഷകരിച്ചു പുതിയ താള്രകമം നല്‍കാനും ആലാപനസാകുമാര്യം വര്‍ദ്ധിപ്പി ക്കാനും കവി ശ്രമിച്ചതുകാണാം. മലപ്പുറം പടപ്പാട്ടിലെ ഈ വര്‍ണന ഒറ്റപ്പെട്ടതല്ല. ബദ്റുല്‍മുനീറിലെ “താനം ഒരു ബുസ്താന്‍ അദിലുളെള അത്യപ്പങ്ങള്‍' (ഇ.52) എന്നാരംഭിക്കുന്ന ഇശലില്‍ രാജകൊട്ടാരത്തിന്റെ ദീര്‍ഘവര്‍ണനയുണ്ട്‌. അറുപത്മൊഴികളിലായി അതിന്റെ ഭംഗി വര്‍ണിച്ചിട്ടും മതിയാവാതെ, അടുത്ത ഇശലിലേക്കും അതു തുടര്‍ന്നുപോകുന്നുമുണ്ട്‌. യുദധവര്‍ണനകള്‍ പടപ്പാട്ടുകളിലെ യുദ്ധരംഗങ്ങളുടെ ആവിഷ്കാരം വീരരസ്രപധാനവും കാവൃഗുണസമ്പന്നവുമാണ്‌. “യുദ്ധത്തിന്റെ തിമര്‍പ്പുകാണിക്കാന്‍ മറ്റുചില കവീ 208 ശ്വരന്‍മാര്‍ കാണിച്ചിട്ടുളള കരുത്തിനെ വെല്ലുവിളിക്കുന്ന ്രകാരത്തിലുളളത്‌' എന്നാണ്‌ ശൂരനാട്‌ കുഞ്ഞന്‍പിള്ള അവയെ വിലയിരുത്തുന്നത്‌. ചില ഉദാഹര ണങ്ങളുടെ വെളിച്ചത്തില്‍ അവയുടെ സ്വഭാവം പരിശോധിക്കാം. ബദര്‍ ഖിസ്യില്‍ ്രവാചകപക്ഷത്തെ ്രമുഖപോരാളിയായ ഹംസയു ടെ പോര്‍വീര്യം വര്‍ണിക്കുന്ന രംഗം എഴുത്തച്ഛന്റെ ബാലിസുഗ്രീവയുദ്ധത്തെ പ്പോലും അതിശയിപ്പിക്കുന്നുണ്ട്‌ : “ഇരിപുറം തഹയുറിനാല്‍ നിലക്കവെ ഇകല്‍ ഹംസ ശൈബത്തുമായ്‌ തിരക്കവെ ഉരം ഇറയ്‌ ഹരി ഹംസ താന്‍ അടുക്കവെ ഒരു ബെട്ടുകൊടയ്‌, ഉടനെ തടുക്കവെ ഈറ മുറ്റി കുടെ ശൈബത്ത്‌ യേക കുത്ത്‌ താന്‍ ഒശിത്ത്‌ തേറി ഹംസ പാടെ കട്കത്താല്‍ അടിത്തിട്ടോന്‍ തടുത്ത്‌ തടവൊടു നീട്ടും അടവൊടുചാട്ടും തടമിട അടല്‍ കൊടു തുടര്‍ബിന കടുകട തടിപെടും ബിനപലെപാടും യെത്തിര ചോടുരത്തൊയില്‍ കരിശണമാല്‍ പൊരും എരി പൊരിന്ദ്‌ യെളുന്ദായുദത്തിനില്‍ പുവി കിളരവെ പൊടി ബാര്‍ ഉരത്തിനില്‍ മരുദ ബന്‍ചുശലി പോല്‍ പൊങ്കി കളത്തിനില്‍ മഹചുടര്‍ കാദിര്‍ മറയ്‌ ശൂരണത്തിനില്‍ പോര്‍ ഉരമ്പല്‍ കേള്‍ക്കില്‍ അപ്കോന്‍ തിരക്കോള്‍ നാനും മട്ടില്‍ പാര്‍വയര്‍ക്ക്‌ പേദം അറ്റ പോദില്‍ ഹംസ ചാടിബെട്ടി ബെട്ടദ്‌ കുഫ്റില്‍ തട്ടിടൈ ചുമലില്‍ ബിളയ്‌ ഇരു പൊളിയദായ്‌ പിളരവെ ഉടന്‍ അവര്‍ ബികൃദമേ പരികളി താളം അച്ചുമട്‌ ആടി അക്കളമിലെ നിലയായ്‌” (ബ.ഖി. 49) (യുദ്ധമുഖത്ത്‌ ഇരുവിഭാഗവും പരിഭ്രമിച്ചു നില്‍ക്കെ ഹംസ ശൈബത്തു മായി ഏറ്റുമുട്ടി. കരുത്തുറ്റ സിംഹത്തിനൊത്ത ഹംസയുടെ വെട്ട ശൈബത്ത്‌ തടുത്തു. കോപംമൂത്ത്‌ ശൈബത്ത്‌ ഒരു കുത്തുകുത്തി. അതിവേഗം ഒഴിഞ്ഞു മാറിയ ഹംസ വാളുകൊണ്ട്‌ പരത്തി അടിച്ചു. അവന്‍ തടുത്തു. തടവും നീട്ടും അടവുംചാട്ടും കൊണ്ട്‌ ഇടയിലുളള ആ തടത്തില്‍ വച്ചുനടന്ന യൂദ്ധം കൊടുമ 209 യായി തുടര്‍ന്നു. ആയുധങ്ങള്‍ ഏറ്റുമുട്ടി തീപാറി. മണ്ണുകിളര്‍ന്ന്‌ പൊടിപാറി. കാറ്റ്‌ വന്‍ചുഴലിലായി ഉയര്‍ന്നുപൊങ്ങി. ഉഗ്രകിരണങ്ങള്‍ പൊഴിച്ചുകൊണ്ടി രുന്ന സുര്യന്‍ യൃദ്ധക്കളത്തില്‍ നിന്നുമുയര്‍ന്ന പൊടിയില്‍ മറഞ്ഞു. മഹാസമു ദ്ംപോലും നാണിച്ച്‌ പോകുന്ന വിധം പടയിരമ്പി. നോക്കുന്നവര്‍ക്ക്‌ തിരിച്ചറി യാനാവാത്തമട്ടില്‍ പട വീണ്ടും കനത്തു. ഒടുവില്‍ ഹംസ ഉയര്‍ന്നു ചാടിവെട്ടുു കയും അതു എതിരാളിയുടെ ചുമലില്‍ പതിച്ച്‌ ശരീരം രണ്ടായി പിളരുകയും ചെയ്തു. പടക്കുതിരയുടെ താളത്തിനൊത്ത ചുവടുവച്ച്‌ ഹംസ വിജയഭാവ ത്തില്‍ നിന്നു.) മലപ്പുറം പടപ്പാട്ടിലെ ഒരു യുദ്ധവര്‍ണന: “പെടുവദിന്‍ ഇടഇട കടുവകള്‍ തൊടുതൊട കടന്ദുടന്‍ ഇടപെടലായ്‌ പിടിക്കയും അറുക്കുയും അടിത്ത്‌ യെല്ല്‌ മുറിക്കയും ഒടിക്കയും പെടുക്കയുമായ്‌ ചെടുചെട ഖബര്‍യിടയ്‌ തടവ്‌ അടവൊട്‌ പടബെടി കൊടുകൊടുമാ ചിനവിനില്‍ പുലികുലം ഗനമുകള്‍ ഇടകടന്ദിടയ്‌ ബിനതരം അദ്പോല്‍ ഇടപുക്കവര്‍കള്‍ക്കും ഇളക്കി തുളക്കി തകിര്‍ത്ത്‌ മൃകിര്‍ത്ത്‌ കുലത്തിടയും യെദിര്‍പിത്തവും ചിറത്തില്‍ കളുത്ത്‌ ഉദരത്തില്‍ പുറത്തിലും കൂത്തി ബലിത്തിടയും കടിനത്തില്‍ കടുത്തിലകത്തികള്‍ മെത്തെ തറയിത്ത്‌ കറയിത്തെ പുളത്തിടയും കശരവും നിലബിളി അശരവും ചദൃര്‍പുറം ഉശരവേ പൊടി മുകില്‍ പോത്‌ (മ.പ.64) (ആ സമയത്ത്‌ കടുവകള്‍ കടന്നുചെന്നു പോരുതുടങ്ങി. എതിരാളി കളെ കടന്നുപിടിക്കുകയും അറുക്കുകയും അടിച്ച്‌ എല്ലു മുറിക്കുകയും ഒടിക്കു കയും കൊല്ലുകയുമായി. ഖബറുകള്‍ക്കിടയില്‍ വച്ചു അടിയും തടവും വെടി യൃം കൊടുമയായി. കാട്ടില്‍ പൂലിക്കുട്ടംട ആടുകളോടു പരാരകമം കാണിക്കുന്ന തുപോലെ, അവര്‍ക്കിടയില്‍ ചെന്ന്‌ ഇളക്കിമറിച്ച തകര്‍ത്തു കൊല്ലുകയായി. ശ്രതുക്കളും തലയിലും കഴുത്തിലും വയറ്റത്തും പുറത്തും കുത്തി വലിക്കുക യും, കടുത്തില, കത്തി എന്നിവ പ്രയോഗിച്ചു പുളയ്ക്കുകയും ചെയ്തു. നില വിളിയും ബഹളവും നാലുപാടും ഉയര്‍ന്നു.) 210 കരിമ്പ്രലി പോലുളള പാറക്കല്‍ കുട്ടിയും വ്യാരഘസമാനനായ സഹോദ രന്‍ ഹസൻ പോക്കറും ശ്രതുക്കളെ വകവരുത്തുന്നരംഗം മലപ്പുറം പടപ്പാട്ടില്‍ ആവിഷ്കരിച്ചത്‌ കാണാം: “ക്കില്‍ ബെട്ടൊട്‌ നീട്ടുകള്‍ ചാട്ടുകളും ഉജിദ ചുമട്‌ അങ്കം അമര്‍ച്ചകളും നോക്കി നാല്‍പുറം സയ്ഫ്‌ നടത്തുവദാല്‍ നകരും ജൂര്‍ഹ്‌ എത്തിരെ ബന്നമിലെ കുക്കിയെത്തി പദിന്ദിടും ബന്‍കുഫിര്‍കള്‍ കുദി കൊണ്ട്‌ മദപ്പുലി കുത്തുവദും ചാക്കും പളള പൊളി൯ കുടല്‍കരളും ചാടി ചിന്ദിബിളഭൂന്ദും ഇറന്ദിടുവാന്‍ ഇടയില്‍ മുറിപ്പെട്ട ബിളുന്ദവര്‍കള്‍ യെളുന്ദും മുറന്ദും ഉശച്ചിടുവാര്‍ അടിബിട്ടവര്‍ അട്ുദിപ്പിട്ട ഉരയായ്‌ അയ്യോ, ഇയുവര്‍ പോക്കറും കുട്ടിയുമാം” (മ.പ. 49) (കനത്ത ശബ്ദവും ക്കേറിയ വെട്ടുകളും നീട്ടുകളും ചാട്ടുകളും ഉചി തമായ അങ്കച്ചുവടുകളും അറിയുന്നവരാണവര്‍. നാലുപാടും ശ്രദ്ധിച്ച വാള്‍്ര യോഗം നടത്തുകയാല്‍ ഏല്‍പ്പിക്കുന്ന മുറിവ്‌ ഏര്ത അഗാധതരമാണ്‌! എതിരാ ളികള്‍ കുവിവിളിച്ചു വന്നു പതിഞ്ഞുനില്‍ക്കും. മദപ്പുലി അവരെ കുത്തും. ചാക്കുപോലുളള വയര്‍പൊളിഞ്ഞ്‌ കുടലും കരളും ചിന്തി അവര്‍ വീണു മരി ക്കും. ഇടയില്‍ മുറിവേറ്റു വീണവര്‍ ഉഴച്ചുകൊണ്ട്‌ എഴുന്നേറ്റ്‌ അലമുറയിടും. അയ്യോ! ഇതു പോക്കറും, കുട്ടിയുമാണ്‌. ഇനി രക്ഷയില്ല!) ഉഹദ്‌ പടപ്പാട്ടിലെ അനസുബ്നു നളര്‍ എന്ന യോദ്ധാവിന്റെ ആരകമണ വീര്യം കൂടി കാണുക: “ചൊടിത്ത്‌ കൊടുത്ത പടയ്‌ ഉരത്ത കരുത്തര്‍കളെ അറുത്ത്‌ മുറിത്ത്‌ കുലപ്പെടുക്കലും ച്റന്ദും ചിറന്ദും കുഫിര്‍ ബിഭൂന്ദരം യെളുന്ദും ദമ്മ്‌ പിരണ്ടും ഉരുണ്ടും കിടന്നുശക്കലും അടിത്തും തടുത്തും ചരം ബിടുത്തും പുടിത്തും കൊത്ത്‌ കൊടുത്തും യെടുത്തും ചുറ്റി നടുക്കലും 211 അടവും തടവും പലേ തകര്‍ദി ബികിര്‍ദ പ്ടയെരിയും പൊരിയും ഉരം തരിക്കലും കൊടിയ കൊടിയവരെ ഒടിയും തുടയും കൊടി കരമും ചിറമും മുറിപ്പെരുക്കലും കുദിര ചദിര പുറം കുമട്‌ ചുമടും അടി കുദിത്ത്‌ മദിത്തവരില്‍ അടുക്കലും നെടിയും തിടുലും പടകൊടിയും ദുടിയും പരശിരസും മുരശുകള്‍ കയ്ബിടുക്കലും നെടുങ്കി കുടുങ്കി തടി മുടങ്കി പുടുങ്കി ചിലര്‍ അനസും മനസ്‌ ഒശിയാദ്‌ എതിര്‍ക്കലും.” (ഉ.പ.64) (വര്‍ധിച്ച ചൊടിയോടെ അനസ്‌ കരുത്തരായ ശ്രതുക്കളെ ആക്രമിച്ച്‌ അറുത്തു മുറിക്കുകയും വധിക്കുകയും ചെയ്തു. അവര്‍ ചുറഞ്ഞും ചെരിഞ്ഞും വീഴുകയും പതിയെ എഴുതല്‍ക്കുകയും രക്തത്തില്‍ കിടന്നുരുളുകയും ഉഴയ്‌ ക്കുകയും ചെയ്തു. അടിച്ചും, തടുത്തും, അസ്ത്രംതൊടുത്തും, പിടിച്ചും, കൊ ത്തിയും, എടുത്തുവീശിയും പൊരുതി. പലവിധേനയുളള അടവും തടവും തുടര്‍ന്നു. കൊടിയ വിരോധികളുടെ തുടയും, കൊടിയും, കൈയും, തലയും മുറിഞ്ഞു. ചതുരച്ചുവടുകളുമായി കുതിര നാലുപാടും ഓടി, കുതിച്ചു മദിച്ചു. അന്തരീക്ഷത്തില്‍ തുടി, പറ, മുരശ്‌ തുടങ്ങിയ വാദ്യോപകരണങ്ങളുടെ മേളം ഉയര്‍ന്നു. നടുങ്ങിയും കുടുങ്ങിയും തടിമുടങ്ങിയും വന്നവരെയെല്ലാം ഒട്ടും തളരാതെ അനസ്‌ നേരിട്ടുകൊണ്ടിരുന്നു.) യുദ്ധരംഗങ്ങള്‍ ആവിഷകരിക്കുന്നതില്‍ വൈദൃര്‍ക്കുളള വൈഭവം മുക ളില്‍ ഉദ്ധരിച്ച വര്‍ണനകളില്‍ നിന്നുതന്നെ വായിച്ചെടുക്കാം. പോരാളികളുടെ ദ്രുതഗതിയിലുള്ള ആയുധ്രപയോഗങ്ങളും, അഭ്യാസ്രപകടനങ്ങളും പകര്‍ത്തി ക്കാണിക്കാന്‍ വേണ്ടുവോളം കോപ്പുകള്‍(ഠഠട) കവിയുടെ കൈവശമുണ്ട്‌. അല്പംപോലും ആവര്‍ത്തനവിരസത കൂടാതെയും ക്രിയകളുടെ നൈരന്തര്യം നഷടപ്പെടുത്താതെയുമാണ്‌ ഓരോ വര്‍ണനയും മുന്നോട്ടു പോകുന്നത്‌. കേവലം യാന്ത്രികമായ വിവരണത്തിന്റെയോ, കഥപറച്ചിലിന്റെയോ തര ത്തിലല്ല അവയുടെ നില. കുരുക്ഷേയരേതയുദ്ധഭൂമിയിലേക്കോ, ലങ്കയിലേക്കോ അനുവാചകരെ കുടെക്കൊണ്ടുപോകുന്ന എഴുത്തച്ഛന്റെ കവനപാടവത്തിന്‌ സമാനമാണത്‌. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്‌ അറേബ്യന്‍മരുഭൂമിയില്‍ നടന്ന പോരാ ടുങ്ങളുടെ രംഗഭൂമിയിലാണ്‌ താന്‍ നില്‍ക്കുന്നതെന്ന്‌, ഓരോ വായനക്കാരനും തോന്നിപ്പോകുന്നു! ഹംസയുടെയും അലിയുടെയും മറ്റനേകം യുദ്ധവീരന്‍മാരു 212 ടെയും അന്യാദൃശ്യമായ പ്രകടനങ്ങള്‍, അശ്രപാളിയിലെന്നപോലെ കവി നമഃ; ക്കു മുമ്പില്‍ കാണിച്ചുതരുന്നു. കൃതി വായിച്ചു കഴിഞ്ഞാലും ഈ പോരാട്ടങ്ങ ള്‍ക്കെല്ലാം കവി ദ്യക്സാക്ഷിയായിരുന്നുവോ, എന്ന സന്ദേശം ആരിലും ജനി പ്പിക്കാന്‍ പോന്ന വര്‍ണന! യുദ്ധവൃത്താന്തകഥനങ്ങള്‍ക്കായി കവി തെരഞ്ഞെടുത്ത പദങ്ങളും അലങ്കാരങ്ങളും കാവൃയസന്ദരൃയത്തിനു മാറ്റുകൂട്ടുന്നവയാണ്‌. ചില പ്രത്യേക വ്യൃഞ്ജനങ്ങളുടെയോ, കൂട്ടക്ഷരങ്ങളുടെയോ ആവര്‍ത്തനം വഴി, അവയ്ക്കു ലഭിക്കുന്ന ആലാപനമാധുര്യം ആഹ്ലാദകരമാണ്‌. ഭാഷാകാവ്യങ്ങളില്‍ കാണു ന്ന യുദ്ധവര്‍ണനകളില്‍ ഇ്രത ആകര്‍ഷകമായ ്രാസഭംഗി കണ്ടെത്താനാവില്ല. ഇശലുകളുടെ തെരഞ്ഞെടുപ്പിലും ചില സവിശേഷതകളുണ്ട്‌. യുദ്ധഗതി ക്കനുസൃതമായി അയഞ്ഞ മട്ടില്‍ തുടങ്ങി ചടുലതാളത്തിലേക്കു മാറുന്ന ഇശ ലുകളിലാണ്‌ അവയുടെ രചന. പരമ്പരാഗത ഇശലുകള്‍ സന്ദര്‍ഭത്തിനനുയോ ജൃമായി പരിഷ്കരിച്ചാണ്‌ ഇതു സാധ്യമാക്കിയത്‌. കാവൃഭാഷയില്‍ ഭാവത്തി നനുസ്ൃതമായ വൃതിയാനം വരുത്തുന്നതില്‍ കവിക്കുളള പാടവവും ഇവിടെ ്രകടമാവുന്നുണ്ട്‌. യൃദ്ധവര്‍ണനകളില്‍ കടന്നുവരുന്ന അലങ്കാര്പയോഗങ്ങള്‍ വര്‍ണ്യവ സ്തുവിനു മാറ്റുകൂട്ടുന്നവയാണ്‌. കാവ്യസന്ദര്‍ഭത്തിന്‌ അവ നല്‍കുന്ന അര്‍ത്ഥ വ്യാപ്തിയും, മിഴിവും വിസ്മയജനകമ്രേ. ഉദാഹരണമായി, ബദര്‍ പടപ്പാട്ടി ലെ അലിയുടെ പോര്‍വീര്യം വെളിവാക്കുന്ന ഒരു കല്പന നോക്കുക: “ഖുറൈശികള്‍ ശുജാഇകള്‍ ബളന്ദെത്തി അലിതമ്മെ കുലപ്പാനും പിടിപ്പാനും നടിപ്പാനെ അലിയും കുടുങ്കിയേ പരിശെന്ദ്‌ പറവാനെ അറുകുവയ്‌ മദം കൊണ്ടു കരയ്‌ വടീകുലം ബന്ദ്‌ അരിതന്നെ പെടുക്കുവാന്‍ നിനവാനെ പൊളഭളുദില്‍ അദിന്‍ വിനയിലും അലി മികവായെ എറുമ്പികള്‍ മദിക്കയും ബയമാ പറ്റിടും പടി ഉരത്തില്‍ അലി ചാടി ളര്‍ബിടയ്‌ തലവര്‍ ഇരുകണ്ടം ഉടല്‍ നടു പൊളിന്ദിടയ്‌ (ബ.ഖി. 71) (ഖുറൈഷി പടയാളികള്‍ കൂട്ടത്തോടെയെത്തി അലിയെ വളഞ്ഞുപിടിച്ചു വധിക്കാന്‍ ശ്രമമാരംഭിച്ചു. അദ്ദേഹം അകപ്പെട്ട അപകടാവസ്ഥയെക്കുറിച്ച്‌ എന്തുപറയാന്‍? മദിമിളകിയ ആനക്കൂട്ടം വന്ന്‌ സിംഹത്തെ വീഴ്ത്തുവാന്‍ ശ്രമി 213 ക്കുന്നതുപോലെ! അപ്പോഴും അലി മികച്ചപോരാട്ുടം കാഴ്ചവച്ചു. മദിക്കുന്ന ആനയുടെ മസ്തകത്തില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ അദ്ദേഹം ചാടി വെട്ടി. എതിര്‍ക്കാന്‍ വന്ന തലവന്‍മാരുടെ ഉടല്‍ നെടുകെപിളര്‍ന്ന്‌ ഇരുകഷ്ണ മായിത്തീര്‍ന്ന). രസാവിഷ്കാരം സന്ദര്‍ഭോചിതമായി ഏതുരസവും ആവിഷകരിക്കാന്‍ കവിയ്ക്കു സാധി ക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ കാലഘട്ടംവരെ അറബിമലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ പരിഗണിക്കപ്പെട്ടിരുന്നത്‌ ഭക്തിരസ്രപധാനമായ കീര്‍ത്തനകാ വ്യങ്ങളും വീരത്തിന്‌ മുന്‍തൂക്കമുള്ള പടപ്പാട്ടുകളുമാണ്‌. ഇവയ്ക്കു മാതമല്ല; ശൃംഗാരത്തിനും, ഹാസൃത്തിനും, ശോകത്തിനുമെല്ലാം നിത്യജീവിതത്തില്‍ ഇട മുണ്ടെന്നും ജീവിതഗന്ധിയായ സാഹിത്യകൃതികളില്‍ നിന്ന്‌ ചിലതിനെ മാര്തം തമസ്കരിക്കാനാവില്ലെന്നും കവി തെളിയിച്ചു. ്രമേയന്വവികരണത്തിലും രസാവിഷ്കരണത്തിലും പുലര്‍ത്തിപോന്ന വാര്‍പ്പ്മാത്ൃയകകളെയും യാഥാസ്ഥിതിക സമീപനങ്ങളെയും തിരസ്കരിച്ചുകൊ ണ്ടാണ്‌ വൈദ്ൃര്‍ “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍' എന്ന ്രണയകാവ്യം രചി ക്കുന്നത്‌. സ്ര്രീപുരുഷബന്ധങ്ങളെയും പ്രണയത്തെയും സംബന്ധിച്ച്‌ കര്‍ശന മായ അതിര്‍വരമ്പുകള്‍ നിഷ്കര്‍ഷിച്ചുപോന്ന സമൂഹത്തില്‍ ഇരുപത്‌ വയസ്റമ്‌ മാര്തം പ്രായമുളള വൈദൃര്‍ ഈ വിധം ഒരു കാവ്യം രചിച്ചപ്പോള്‍ ഉണ്ടായിരി ക്കാനിടയുളള ്രതികരണം Mഹിക്കാവുന്നതേയുളളു. വൈദ്യരുടെ രസാവിഷ്കരണകശലം വെളിവാകുന്ന ചില സന്ദര്‍ഭങ്ങള്‍ പ്രിശോധിക്കാം. ശൃംഗാരം “ശൃംഗാരരസം വര്‍ണിക്കുന്നതില്‍ ചെറുശ്ശേരിനമ്പൂതിരിക്കുണ്ടായിരുന്ന വൈദഗ്ധ്യം വൈദൃര്‍ക്കുമുണ്ടായിരുന്നെന്നും ശൃംഗാരകവനരിീതി തീരെ സമ്മ തമല്ലാതിരുന്ന അന്നത്തെ മുസ്‌ലിംസമുദാംഗങ്ങളുടെ ഇടയില്‍ സുധീരമായ കാല്‍വയ്പായിരുന്നു അദ്ദേഹം നടത്തിയതെന്നുമുളള ശൂരനാട്‌ കുഞ്ഞന്‍ പിളളയുടെ നിരീക്ഷണം ്രസകതമാണ്‌. ’ ബദ്റുല്‍മുനനീറിലെ ഒരിടത്ത്‌ ജിന്നുരാജാവായ ഇഫ്രീത്തിന്റെ കൊട്ടാര ത്തിന്റെ മുകള്‍നിലയുടെ കവാടത്തിലിരുന്ന്‌ സിത്താര്‍ വായിക്കുന്ന മുനീറിന്റെ ചി്രമുണ്ട. മനോഹരമായ ആ രാഗം കേട്‌ സമീപത്തെ നീന്തല്‍കുളത്തില്‍ 214 രമിക്കുകയായിരുന്ന തോഴിമാര്‍ പരിസരം മറന്നുപോകുന്നു. തുടര്‍ന്ന്‌ മുന്നില്‍ കണ്ട താഴികക്കുടത്തിനു മുകളില്‍ കയറി പൂര്‍ണചന്ദ്രനെപ്പോലുളള അവന്റെ ലാവണൃൃത്തിലും, ഹൃദയഹാരിയായ സംഗീതത്തിലും മുഴുകി, തിക്കും തിര ക്കും കൂട്ടുന്ന അവരുടെ ചേഷ്ടകളെ കവി ചി്രീകരിക്കുന്നത്‌ നോക്കുക: “ഉടുപ്പില്ലാതെ ഖമീസിട്ടോരും ഒരു കാലുമ്മല്‍ തള ഇട്ടോരും ഒരു മിളിയില്‍ മശി ഇട്ടോരും തരിവള കാല്‍കണുന്ദിട്ടോരും തളതണ്ടകള്‍ കശിക്കിട്ടോരും പ്രിശില്‍ ഞാത്തി കുളത്തി കാതില്‍ പഞ്ചി നാസില്‍ അണിന്ദവരും അണയ്‌ ഖമീസ്‌ മറിത്തിട്ടോരും അറമെ ഖമീസണിയാത്തോരും ഇണതുടരും അരഞ്ഞാള്‍ തണ്ടും എദിര്‍ത്ത്‌ കശുത്തകം ഇട്ടോരും തുണിചട്ടയും അണിന്ദെന്നോര്‍ത്ത്‌ സ്വരണാബരണം പൂണ്ടവരും അണിയായി നിണ്ടു തിരക്കിനോക്കില്‍ അവന്‍ ഇവ പാത്തജബായുദൈ്‌ (ബ.മു. 44) (ആ യുവതികള്‍ക്കിടയില്‍ തുണിയുടുക്കാതെ കുപ്പായമിട്ടവരും ഒരു കാലില്‍ മാര്തം തളയിട്ടവരും, ഒരു കണ്ണില്‍ മാര്തം മഷിയെഴുതിയവരും, കാലി ലണിയുന്ന തളയും തണ്ടയും കൈക്കു ധരിച്ചവരും, തരിവള കാലിലണിഞ്ഞ വരും, മൂക്കുത്തിയുടെ ഞാത്ത്‌ കാതിലണഞ്ഞവരും കാതിലണിയേണ്ട പഞ്ചി മുക്കിനിട്ടവരും കുപ്പായം മറിച്ചിട്ടവരും, കുപ്പായമിടാന്‍ മറന്നുപോയവരും, തുരടും തണ്ടും അരഞ്ഞാണും കഴുത്തില്‍ കെട്ടിയവരും തുണിയും കുപ്പായവും ധരിച്ചെന്നു കരുതി ആഭരണംമാത്രം അണിഞ്ഞവരും ഉണ്ടായിരുന്നു.) ശൃംഗാരവും ഹാസ്യവും ഇഴചേര്‍ന്നിരിക്കുന്ന ഈ ഭാവനയ്ക്ക്‌ ഒരു പൂര്‍വമാതൃകയുണ്ട്‌. ചെറുശ്ശേരിയുടെ രാസ്രകീഡാവര്‍ണനയോട്‌ ഇതിനുളള സാമൃം ശൂരനാട്‌ കുഞ്ഞന്‍പിള്ള ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. കവിയുടെ നായികാവര്‍ണനകള്‍ മിക്കപ്പോഴും പതിവുസദാചാരമാന ങ്ങളെ മറികടക്കുന്നതാണ്‌. വെൺണ്‍മണിക്കവികളെപ്പോലെ നായികമാരുടെ മാറി SAN അരക്കെട്ടുമെല്ലാം വര്‍ണിച്ചുകൊണ്ടുളള പാദാദികേശചിത്രം പകര്‍ന്നു ത 215 ന്നാലേ കവിക്ക്‌ തൃപ്തിയാകൂ. ബദ്റുല്‍മുന്ീറിലെ “കണ്ടാറക്കട്ടുമ്മല്‍..” എന്നാ രംഭിക്കുന്ന ഇശലും (54) ബദര്‍ഖിസ്തയിലെ “ഉണ്ടേനും മിശ്കാത്ത്‌ എന്ന ഇശ ലും (68) ഉദാഹരണം. ഭക്തി വൈദ്യരുടെ പടപ്പാട്ടുകളില്‍ ഭക്തിയുടെയും വീരത്തിന്റെയും സമഞ്ജ സമായ മേളനമാണ്‌ ദര്‍ശിക്കാനാവുക. ബദ്റുല്‍മുനീറിന്റെ ഗ്രസിദ്ധീകരണത്തി നുശേഷം ഭക്തിഭാവത്തിന്‌ രന്നല്‍ നല്‍കിയുളള ബദര്‍ പടപ്പാട്ടിന്റെ രചനയി ലേര്‍പ്പെട്ടത്‌ കവിപക്ഷത്തുനിന്നുളള സോദ്ദേശ്ൃമായ ഇടപെടലായിരുന്നുവെന്നു വിലയിരുത്തപ്പെടുിട്ടുണ്ട. സ്ര്തരീപുരുഷബന്ധങ്ങളെ പുനര്‍നിര്‍ണയിക്കുന്ന ബദ്റുല്‍മുനീറിന്റെ പേരില്‍ തനിക്കെതിരെവന്ന വിമര്‍ശനങ്ങളെ നിര്‍വീര്യമാ ക്കാനായിരുന്നുവത്രെ അത്‌. ബദറില്‍ രക്തസാക്ഷികളായ 14 പേര്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ പങ്കെടുത്ത 313 പേരുടെയും നാമം എടുത്തുപറഞ്ഞു വാഴത്തുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കാവൃമാണിത്‌. അതു പാടി വ്യാഖ്യാനിക്കുന്നത്‌ പ്ൃണ്യപവ്യത്തിയാണെന്നു വിശ്വസിക്കുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ കേര ളത്തിലുണ്ടായിരുന്ന;. സൂഫീദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ മാര്തം വ്യാഖഴ്യാനിക്കാവുന്ന ഇതി ലെ ആദ്യ ഇശല്‍തന്നെ അതീവഗഹനവും ഭക്തിസാന്ദ്രവുമാണ്‌. “അഹദത്തിലെ അലിഫ്‌ലാം അകമിയം അലിഫച്ചരപ്പൊരുള്‍ ബിസ്മില്ലാഹ്‌ അരിമക്കലയ്‌ കുതുബനുദിനം ഖുര്‍ആനില്‍ അളകുറ്റലകുറി ബിസ്മില്ലാഹ്‌ എന്നിങ്ങനെയാണു കാവ്യാരംഭം. സ്ഥാനമാനങ്ങളൊന്നുമില്ലാത്ത താന്‍ കാവ്യരചനയ്ക്കുളള ഉദ്യമത്തിലാ ണെന്നും, ബദര്‍പോരാളികളുടെ മഹത്ത്വത്താല്‍ ഭാവനയിലും വാക്കിലുംതന്നെ അനുഗ്രഹിക്കണമെന്നും രണ്ടാമത്തെ ഇശലില്‍ കവി പ്രാര്‍ത്ഥിക്കുന്നുണ്ട്‌. ദൈവത്തോടു പ്രാര്‍ത്ഥിച്ചും, ്രവാചകനെയും അനുചരന്‍മാരെയും വാഴ്ത്തിയുമാണ്‌ ്രധാന കാവ്യങ്ങളുടെയെല്ലാം തുടക്കം. ഖുര്‍ആന്‍സൂക്ത ങ്ങളും, ്രവാചകവചനങ്ങളും ഉദ്ധരിച്ചുകൊണ്ട്‌ ഭക്തിഭാവം നിലനിര്‍ത്താനും വൈദൃര്‍ മൃതിരുന്നതുകാണാം. 216 വീരം വൈദ്യരുടെ പ്രധാനകാവ്യങ്ങളില്‍ ഏറെയും പടപ്പാട്ടുകളായതിനാല്‍ വീരരസം അവയിലെ സ്ഥായീഭാവമത്രെ. അതിന്റെ ആവിഷ്കരണത്തില്‍ അദ്ദേ ഹത്തിന്‌ സമശീര്‍ഷരായ കവികള്‍ അറബിമലയാളത്തിലോ, മലയാളത്തിലോ ഏറെയൊന്നുമില്ലെന്ന്‌ വൃക്തം. ബദര്‍താഴ്വരയില്‍ തങ്ങളുടെ തമ്പിനടുത്ത്‌ നിര്‍മ്മിച്ച ജലസംഭരണിയില്‍നിന്ന്‌ അനുമതികൂടാതെ വെളളമെടുക്കാന്‍ വരുന്ന ശ്രതുവിനെ ഹംസ വെല്ലുവിളിക്കുന്ന രംഗം ഉദാഹരണം. “ആനെപോദ്‌ അസദുല്‍ ഇലാഹ്‌ ഹരി ഹംസ ചാടി അടുത്തുടന്‍ ആരെടാ, ശുജാഅത്തുരത്ത്‌ എമയ്‌ ഹാളില്‍ നിണ്ട്‌ കുടിപ്പവന്‍ ഞാനമുറ്റ നബിയ്യുനാ അമര്‍യെണ്ടി ഹാളോട്‌ അടുപ്പദാര്‍ ഞാന്‍ ഇരിക്കവെ ജിന്നും ഇന്‍സിലും നാങ്കദിക്കിലും ഇല്ലപേര്‍ താനമുറ്റൊരു ബമ്പനുണ്ടോ ബല്‍ കണ്ടിടട്ടേ അരിപ്പദായ്‌ (ബ.ഖി. 44) (ദൈവത്തിന്റെ സിംഹമായ ഹംസ ചാടിയടുത്തു “ആരെടാ, വീരസ്യം പറഞ്ഞു ഞങ്ങളുടെ കുളത്തില്‍നിന്നു വെള്ളം കുടിക്കുന്നവന്‍? ജ്ഞാനിയായ നബിയുടെ അനുമതിയില്ലാതെ കുളത്തോടടുക്കുന്നവന്‍ ആര്‌? ഞാന്‍ ജീവിച്ചി രിക്കെ, മനുഷ്യരിലോ ജിന്നിലോ പെട്ട ഒരാളും നാലുദിക്കിലുണ്ടാവില്ല. ഉണ്ടെ ങ്ഞില്‍ അതൊന്നു കാണണം.) ഹംസയുടെ വാക്കിനു മറൃപടിയായി കണ്ടാല്‍തന്നെ ആരും ഭയന്നു പോ കുന്ന ഒരുവന്‍-അസ്വദ്‌ ചാടിയടുക്കുന്നു. പതിനെട്ടായുധങ്ങള്‍ ശരീരത്തില ണിഞ്ഞ്‌ അതീവ കോപത്തോടെയാണ്‌ അവന്റെ രംഗ്രപവേശം. വെട്ടും കുത്തും ചാട്ടുംനീട്ടുമായുളള അവന്റെ പരാ്രമം, കൈവശമുളള ഒറ്റവാളുകൊണ്ട്‌ ഹംസ ചെറുക്കുന്നു. പതിനെട്ടായുധങ്ങളും തകര്‍ന്ന്‌ അസ്വദ്‌ പടക്കളത്തില്‍ വീഴുന്നു. ബദര്‍ പോരാട്ടത്തിന്‌ ആരംഭംകുറിക്കുന്നത്‌ ഹംസ നടത്തിയ ധീരോജ്ജ്വ ലമായ വെല്ലുവിളിയോടും ഏറ്റുമുട്ടലോടുമാണ്‌. അവിടെ ഉയര്‍ന്നുപൊങ്ങുന്ന വീരത്വത്തിന്റെ കൊടി താഴുന്നത്‌ എതിരാളികളുടെ പടത്തലവനായ അബൂജഹ ലിന്റെ വീഴ്ചയൊടെയും. അബൂജഹലിന്റെ അന്ത്യംകുറിച്ച ആ പോരാട്ടത്തിന്റെ വിവരണം നോ ക്കുക: “ബാറില്‍ ഇരകള്‍ കണ്ടേ ബന്‍ പുലിയോര്‍ രണ്ടേ ഈറ പെരുകും ശണ്ടയ്‌ യേറ്റു കൊടുമാ കൊണ്ടേ 217 കൊടുമതടവും ഇടകള്‍ ചാടും കുടില മൃനയാല്‍ ഇടയില്‍ നീട്ടും പ്ടതൊയില്‍കള്‍ പെരികെ കാട്ടും പശുദിടാദെ ബെട്ടും പാര്‍ത്തൊശിത്ത്‌ തട്ടും തട്ടടല്‍ തീ പൊങ്കി, ചമര്‍ക്കളം കുലുങ്കി ഒട്ടു ഇദ്ുപോല്‍ തങ്കീ ഉമര്‍ മകന്‍ കുശങ്കീ കുശകൂശക്കില്‍ ചമര്‍ ഗളബായ്‌ കുലപ്പെടുത്താന്‍ ജഹല്‍ ഗലബായ്‌ പൊശുദു മആദൊണ്ടവന്‍ ളര്‍ബായ്‌ ഫഖ്ദ്‌ തന്നില്‍ പറ്റി പകയന്‍ അപ്പള്‍ ചുറ്റി ചുറ്റി ജഹലുടെ മോട്ടും സൂര്‍ഇനാല്‍ അടി നീട്ടും പെറ്റെ പുലിയോര്‍ ചാട്ടും പെരിയ ഗളബും കൂട്ടും കൂട്ടം ഇടയില്‍ റൃംഹിനാലെ കുത്ത്‌ നിനയാ പുറമിനാലെ കുട്ടി ജഹലിന്‍ സ്വദര്‍ തനിലേ കൊണ്ടു ബീണബുജാഹില്‍ കുത്തിയദ്‌ മീകാഈല്‍.. (ബ.ഖി. 79) (അബൂജഹലും മുആദുബ്നു ഉമറും തീവ്രമായ പോര്‍ തുടങ്ങി. ഇരകളെ കണ്ട വന്‍പുലികളെപ്പോലെ, ഈറപെരുകി ഏറ്റുമുട്ടി. കൊടുമയിലുളള തടവും ഇടയ്ക്കുളള ചാട്ടവും കുടിലായുധങ്ങളാലുളള നീട്ടലും പഴുതുനല്‍കാത്ത വെട്ടും, നോക്കിയൊഴിഞ്ഞുളള തട്ടുമായി അവര്‍ മുന്നേറി. ആയുധങ്ങള്‍ കൂട്ടി മുട്ടുമ്പോള്‍ തീപാറി. യുദ്ധക്കളം കുലുങ്ങി. മുആദ്‌ അല്പം ക്ഷീണിച്ചപ്പോള്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഉദ്യമിക്കുന്ന അബൂജഹലിന്‌ ശര്ൃമേറി. അതിനിടെ മുആദിന്റെ വെട്ട അബൂജഹലിന്റെ തുടയില്‍ പതിച്ചപ്പോള്‍ അയാള്‍ ചൂറ്റിപ്പോയി. തുടര്‍ന്ന്‌ അവന്‍ വര്‍ധിച്ച കോപത്തോടെ വേഗത്തിലുളള അടിയും ആയുധങ്ങളുടെ നീട്ടലും ഈറ്റപുലിയെപ്പോലുളള ചാട്ടവുമായി കരുത്തു ര്രക ടിപ്പിച്ചു. പെട്ടെന്ന്‌ അബൂജഹലിന്റെ നെഞ്ചത്ത്‌ മീകാഈലിന്റെ കുന്തം കൊ ണ്ടുളള ശക്തമായ കുത്തേറ്റു. മുആദ്‌ ആഞ്ഞുവെട്ടി.) പടക്കളത്തിലെ അബൂജഹലിന്റെ അന്ത്യനിമിഷങ്ങള്‍ക്ക്‌ മഹാഭാരത ത്തിലെ ദുര്യോധനന്റെ അന്ത്യത്തോടു സാമ്യമുണ്ട്‌. ഇരുവരും ശ്രതുപക്ഷത്തെ നായകരായിരുന്നുവല്ലോ. ഭീമന്റെ ഗദകൊണ്ടുളള ഗ്പഹരമേറ്റ്‌ തുട ചതഞ്ഞാണ്‌ ദുര്യോധനന്‍ പടക്കളത്തില്‍ വീഴുന്നത്‌. മുആദിന്റെ, തുടയ്ക്കുള്ള വെടും, 218 മീകാഈലിന്റെ കുത്തുമേറ്റ്‌ അബൂജഹലും നിലംപതിക്കുന്നു. യുദ്ധത്തില്‍ ഇരു വരും ഗപകടിപ്പിക്കുന്ന കരുത്തും, വീണശേഷം തങ്ങളുടെ ഗതകാല്പനഡി അനുസ്മരിച്ചുകൊണ്ട്‌ നടത്തുന്ന വീരവാദങ്ങളും എതിര്‍പക്ഷത്തോടു പുലര്‍ ത്തുന്ന പുച്ചവും സമാനമാണെന്നു കാണാം. ബദര്‍പടപ്പാട്ടിലെ വീരരസം തുളുമ്പുന്ന വര്‍ണനകള്‍ക്കു തുല്യമായ ഭാഗ ങ്ങള്‍ മലപ്പുറം ഉഹദ്‌ സലീഖത്ത്‌ പടപ്പാട്ടുകളിലും യഥേഷ്ടം കാണാം. സലീ HOD) രാജ്ഞിയും അലിയും തമ്മിലുളള പോരാട്ടത്തിലെ ഒരുഭാഗം ഇങ്ങനെ: “തടവ്‌ അടി ളര്‍ബുകള്‍ അടിബിന ബെട്ടും തരം മെത്തെ കൊടുകുരം കൃത്ത്‌ ഇടയ്‌ ചില നീട്ടും പുടവികള്‍ കിടുകിട ഇരി പരിചാട്ടും കുദിത്തരി കിടദിമി കളികളില്‍ ചോട്ും ചെടചെട ചുമടിട തടം പൊടികിളരയ്‌ തിനകരന്‍ കദിര്‍ മറയ്‌ മുകില്‍ ഉകം ഉശരയ്‌.” (സ.പ. 87) (കഠിനതരമായ അടിയും വെട്ടും തടവും.. ഭൂമി കിടുകിടുക്കുമാറുളള കുതിരച്ചാട്ടം. പൊടിപൊങ്ങി കനത്ത കാര്‍മേഘംപോലെ ഉയര്‍ന്ന്‌ സൂര്യ്രപകാ ശം മറച്ചു. അത്ഭുതത്തോടും ഭീതിയോടും കണ്ടുനിന്നവരുടെ കാഴ്ചമങ്ങി.) അടര്‍ക്കളത്തില്‍ സലീഖത്തിന്റെ പോര്‍വീര്യവും കരുത്തുമുള്ള ഒരു നാ യികയെ മലയാളകാവ്യങ്ങളില്‍ കണ്ടുമുട്ടാനാവില്ല. വീരരസാവിഷ്കരണത്തില്‍ വൈദ്യര്‍ക്കുള്ള വൈഭവം സലീഖത്തിന്റെ ചി്രീകരണത്തിലുടനീളം തെളി ഞ്ഞുകാണാം. കവി വീരപ്പുലിയായി വാഴത്തുന്ന അലിപോലും അവളുടെ (ald ടനത്തിനു മുമ്പില്‍ പകച്ചുപോകുന്ന രംഗമുണ്ട്‌. ശോകം അസാധാരണമായ ധീരതയും ആത്മനിയന്ത്രണവും പുലര്‍ത്തുന്ന മഹദ്‌ വ്യക്തികള്‍ പോലും ചിലപ്പോള്‍ മനുഷ്യസഹജമായ വികാരവിചാരങ്ങളില്‍ പെട്ടു പതറിപ്പോകും. അതിന്റെ ഉദാഹരണമാണ്‌ ഉഹദ്പടപ്പാട്ടിലെ 108-൦൦ ഇശ ലില്‍ നാം കാണുക. കുടുംബബന്ധങ്ങളിലെ സ്നേഹവായ്പിനും, രഷ്മളത യ്ക്കും വലിയസ്ഥാനം കല്പിച്ചിരുന്ന ്രവാചകന്‍ തന്റെ പിതൃസഹോദരനായ ഹംസയുടെ ചേതനയറ്റൃശരീരം കണ്ടപ്പോള്‍ ദുഃഖംസഹിക്കവയ്യാതെ വിലപി ക്കുന്ന രംഗം കവി നമുക്കു കാണിച്ചു തരുന്നു: “അല്ലാഹ്‌ ഒരുവന്റെ റസൂലിൻ തന്റെ അമ്മാനവരെ യാ ഹംസത്തോരേ, 219 എല്ലാ പടപ്പെയും അമയ്ത്തവന്റെ ഇമ്പപ്പുലിയാനെ ഹംസത്തോരേ, ചേദിപുകള്‍ പെറ്റേ ഖൈറാതിനെ ചെയ്യുവരെ യാ ഹംസത്തോരേ, യാദാല്‍ വരുത്തവും തുറവടിയാല്‍ ആകുന്നവരേ യാ ഹംസത്തോരേ, ഖാദിര്‍ തനയ്‌ റസൂല്‍ വജ്ഹയ്‌ തൊടു കാളര്‍ പകയമ്മാര്‍ ശുറുറും മോട്ു യാദാബ്വ്‌ അദയ്‌ തട്ടി ബിലങ്ങുന്നോരേ യാ സയ്യിദശ്മൂഹദാ ഹംസത്തോരേ,' (ഉ.പ. 108) ഏതു പ്രതിസന്ധിയിലും തനിക്കു കരുത്തുപകര്‍ന്നിരുന്ന ഹംസയോ ടുള്ള സ്നേഹാദരവുകള്‍ ഓര്‍മിച്ചുകൊണ്ടുളള ഈ വിലാപംകേട്ു മാലാഖമാര്‍ പോലും നടുങ്ങുകയും സങ്കടപ്പെടുകയും ചെയ്തതായി കവി പറയുന്ന ശോക രസംകൊണ്ട്‌ അനുവാചകമനസ്സിനെ മഥിക്കുന്നമട്ടിലുളള ചിശ്രീകരണമാണിത്‌. മലപ്പുറം പടപ്പാട്ടിലെത്തുമ്പോള്‍ അത്‌ കുറച്ചുകൂടി തീ(വമാകുന്നു. പട ക്കളത്തിലേക്കു പുറപ്പെടുന്നതിനായി മൊയ്തീന്‍കുട്ടി എന്ന പോരാളി മാതാവി നോട്‌ യാത്ര ചോദിക്കുമ്പോള്‍ ദുഃഖം സഹിക്കവയ്യാതെ അവര്‍ ബോധമറ്റു വീഴുന്നു. ആ സന്ദര്‍ഭത്തില്‍ വിങ്ങുന്ന ഹൃദയത്തോടെ മൊയ്തിന്‍കുട്ടി നട ത്തുന്ന അഭ്യര്‍ത്ഥന നോക്കുക: “അരുളി ബിടയ്‌ തരണം യെന്റെ കരുണയ്‌ മുത്താരെ ഉയിര്‍ക്ക്‌ ഇരുണമുറ്റോരെ ഹമലയ്‌ പത്ത്‌ ശഹര്‍ ബയറ്റില്‍ യെനദ്‌ ബെത്തോരെ നോവും കനം സഹിത്തോരെ ഉര തിരിത്തിട്ട്‌ ഉയിര്‍ കൊടുത്ത്‌ ഇമ്പരയ്‌ ബളര്‍ത്താരെ മുലയ്‌ പയസ്‌ ഉണര്‍ത്താരെ ഉടയ ഹഖ്വാന്‍ അവനില്‍ വൊക്കാ അയപ്പീരെ സ്വബൂര്‍ ചെയ്തിരിപ്പീരെ്‌ (മ.പ. 33) (കാരുണ്യവതിയായ എന്റെ മുത്താരേ, എന്റെ ജീവന്‌ ആധാരമായവരേ, പത്തുമാസം വയറ്റില്‍ചുമന്നവരേ, നോവും ഭാരവും സഹിച്ചവരേ, ജനനംമുതല്‍ ഇന്നോളം വളര്‍ത്തിയവരേ, മുലപ്പാലേകിയവരേ, സര്‍വ്വവും ഉടയവനായ ദൈവ ത്തിലര്‍പ്പിച്ച ക്ഷമിക്കുക, എനിക്കു വിടതരിക.) 220 തുടര്‍ന്ന്‌ ഭാര്യയേയും ഉറങ്ങിക്കിടക്കുന്ന മകനേയും പിരിഞ്ഞ്‌ പുറപ്പെ ടുന്ന, മായിന്‍ എന്ന യോദ്ധാവിന്റെ വിവരണവും നല്‍കുന്നു. അതും അതൃന്തം ശോകമയം തന്നെ. പടപ്പാട്ടുപാടി വ്യാഖ്യാനിക്കുന്ന പാടിപ്പറയലിന്റെ അരങ്ങു കളില്‍ ഈ ഭാഗമെത്തുമ്പോള്‍ സ്ര്തീകൾ വിതുമ്പുകയും കണ്ണുതുടയ്ക്കുക യും ചെയ്യുക സാധാരണസംഭവമായിരുന്നുവെന്ന്‌ ഈ രംഗത്തെ കലാകാ രനായ അബൂബക്കര്‍ കിഴിശ്ശേരി അനുസ്മരിക്കുന്നുണ്ട്‌.” 1947-ലെ സമസ്തകേരളസാഹിതൃപരിഷത്തിന്റെ വാര്‍ഷികസമ്മേളന ത്തില്‍ ടി. ഉബൈദ്‌ നടത്തിയ പ്രഭാഷണത്തെ പരമാര്‍ശിച്ചുകൊണ്ട്‌ നിരൂപ കനായ സി.പി. ശ്രീധരന്‍ സമാനമായ മറ്റൊരനുഭവം കൂടി വ്ൃയക്തമാക്കുന്നുണ്ട്‌: മലപ്പുറം കാവൃത്തിലെ മൊയ്തീന്‍കുട്ടി എന്ന പോരാളി മാതാവിനോട്‌ വിട വാങ്ങി യൃദ്ധരംഗത്തേക്കു പോകുന്നരംഗം പാടി വ്യാഖ്യാനിക്കുമ്പോള്‍ ഹാളി ന്റെ ഒരുവശത്ത്‌ ഒതുങ്ങിയിരുന്ന സ്ര്തീകൾ പലരും കൈലേസുകൊണ്ട്‌ കണ്ണീ രൊപ്പുകയായിരുന്നുവെന്ന്‌ അദ്ദേഹം അനുസ്മരിപ്പിക്കുന്നു.” ഹാസ്യം തുളളല്‍കൃതികളില്‍ കാണുന്നതുപോലുള്ള ഹാസ്യം വൈദ്യര്‍ കൃതിക ളില്‍ കണ്ടെത്താനാവില്ല. സുഹൃത്തുക്കളായ കവികളോടുളള സംഭാഷണങ്ങ ളില്‍ നര്‍മകവിതാശകലങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്ന അദ്ദേഹം കാവ്യ രചനയെ കുറേക്കൂടി ഗരവമായാണു സമീപിച്ചത്‌. എങ്കിലും ഹാസ്യത്തെ പൂര്‍ണമായും നിരാകരിക്കുന്നില്ല. ബദ്റുല്‍മുന്നീറിന്റെ സന്ദരൃത്തിലും സിതാര്‍ വായനയിലും ശ്രമിച്ച്‌ സ്ഥ ലകാലബോധം നഷടപ്പെട്ടുപോകുന്ന കന്യകമാരുടെ പ്രവൃത്തികള്‍ (ഇ.44) ശൃംഗാരത്തോടൊപ്പം ഹാസൃരസവും (പതിഫലിപ്പിക്കുന്നതാണ്‌. വസ്ര്രങ്ങള്‍ മറിച്ചിട്ടു, അരയില്‍ കെട്ടേണ്ട അരഞ്ഞാണം കഴുത്തില്‍ കെട്ടിയും, തുണിയും ചടുയും ധരിക്കാതെ ധരിച്ചെന്നോര്‍ത്ത്‌ ആഭരണങ്ങള്‍മാ്രതം അണിഞ്ഞവരു മായ അവരുടെ വിചി്രരൂപം കണ്ടാല്‍ ആരും ചിരിച്ചുപോകും. ഒപ്പനപ്പാട്ടുകാര്‍ക്കുവേണ്ടി രചിച്ച ബെത്തിലപ്പാട്ട എന്ന ലഘുകാവ്ൃത്തി ന്റെ നാലാംഇശലും ഹാസ്യരസ്രപധാനമാണ്‌. ഒപ്പനയവതരിപ്പിക്കുന്ന സദസ്സില്‍ വെറ്റിലക്കെട്ട ഉണ്ടായിരിക്കണമെന്ന നാട്ടുനടപ്പ്‌ വിസ്മരിച്ചവരെ പാട്ടിലൂടെ കവി പരിഹസിക്കുന്നു: “രസമായെ ബെത്തില ഈ സബക്കു വച്ചവീ രസികമ്മാരുടെ താനം കൊടുത്തിടുവീന്‍ 221 കൊടുക്കും ബെത്തില കെട്ടില്ലെങ്കില്‍ ഓടിത്തെരുവില്‍ പോയുടന്‍ ബാങ്ങി മടിയാതെ ശണം കൊണ്ടുകൊട്‌ കൊടുക്കുവാന്‍ ഫുലൂസ്‌ കയ്വശം ഇല്ലെന്നാല്‍ കീഞ്ഞുപോയി അയല്‍പാക പുരയില്‍ചെന്ന്‌ ചെന്ന്‌ അവസ്ത വിരുത്തിട്ട്‌ കൊഞ്ചം തന്നെങ്കില്‍ ശണം ബാങ്ങി ബരുവീന്‍ എന്നിട്ടും ബശമായില്ലെങ്കില്‍ ബേങ്കില്‍ നീര്‍ നമയ്കളില്‍ അണച്ചുനിന്ന്‌ ഇദമല്ലാ കീണുദങ്ങള്‍ ബിരുത്തീടുവിന്‍ ബിരുത്തം കീണുദം കേട്ട നമക്ക്‌ പൊരുത്തപ്പെടുവദയ്‌ താനമേ വിട്ട കുൂറിത്തെ സങ്കിടത്താലെയും ഒക്കെ ഒക്കെയും ഉമയ്‌ വാക്കാല്‍ സിനഹപ്പെടു ഒപ്പന മദിയാക്കി സുകം കൊള്ളാമേ” (ബെ.പ. 4) (പാട്ടുകാര്‍ക്ക്‌ അവകാശപ്പെട്ട വെറ്റിലക്കെട്ടുതരിക. സഭയ്ക്ക്‌ വെറ്റില വച്ചു സ്ഥാനമാനങ്ങള്‍ക്കനുസരിച്ചു്പവര്‍ത്തിക്കുക. കൊടുക്കുവാന്‍ വെറ്റില ക്കെട്ടില്ലെങ്കില്‍ അങ്ങാടിയില്‍ ഓടിപ്പോയി വാങ്ങിവരിക. മടിക്കാതെ പെട്ടെന്നു കൊണ്ടുവരിക. കൊടുക്കുവാന്‍ കൈയില്‍ കാശില്ലെങ്കില്‍ അയല്‍പക്കത്തെ വീട്ടില്‍ചെന്ന്‌ കാര്യംപറഞ്ഞ്‌ അല്പംവാങ്ങുക. അവിടെനിന്നും കിട്ടിയില്ലെ ങ്കില്‍ ഞങ്ങളുടെ മുമ്പില്‍വന്നു സങ്കം പറയുക. ഞങ്ങള്‍ക്ക്‌ അലിവുതോന്നി യാല്‍ എല്ലാം പൊറുത്തു പരസ്പരം സന്തോഷത്തിലാവാം.) മാലിക രചനകളെപ്പോലെ ഇതൊരു ഗാരവസ്വഭാവമുളള രചനയല്ല. വിവാഹവീടുകളില്‍ ഒപ്പുനപ്പാട്ടുപാടിയിരുന്ന സംഘങ്ങള്‍ക്കായി രചിച്ച വിനോദ പ്രധാനമായ ഈ കാവ്യത്തില്‍ ഹാസൃത്തിനും മതിയായ സ്ഥാനമുണ്ട്‌. ആ ധര്‍മം ഇത്‌ നിറവേറ്റുന്നുമുണ്ട്‌. കേരളീയത മോയിന്‍കുട്ടി വൈദൃയരുടെ ലഘുകൃതികളായ ബെത്തിലപ്പാട്ട, കറാമത്ത്‌ മാല, തീവണ്ടിച്ചിന്ദ്‌, കൊട്ടാരംനര്‍ത്തകിയോട്‌ തുടങ്ങിയവ കേരളീയപശ്ചാ 222 ത്തലത്തില്‍ രചിക്കപ്പെട്ടവയാണ്‌. എന്നാല്‍ ദീര്‍ഘകാവ്യങ്ങളില്‍ മലപ്പുറം പട പാട്ടിനു മാര്രമാണ്‌ കേരളീയപരിസരം അവകാശപ്പെടാനുളളത്‌. ബദര്‍ ഖിസ്സ പ്പാടു, ഉഹദ്‌ പടപ്പാടു, സലീഖത്‌ പടപ്പാട്ു, ഹിജ്റ എന്നിവ അറേബ്യന്‍ചരിര്ത വും പുരാവൃയത്തവുമെല്ലാം കടന്നുവരുന്ന രചനകളാണ്‌. പ്രമേയത്തില്‍ വൃതൃസ്തത പുലര്‍ത്തുന്ന ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ ജമാലിന്റെ സ്ഥിതിയും വിഭിന്നമല്ല. നായികാനായകന്മാരുടെ ദേശമായ ഹിന്ദി ലെ അസ്മീര്‍, ഇന്ത്യയിലെ അജ്മീറാകാമെന്ന വ്യാഖ്യാനത്തിനപ്പുറമുള്ള ഭാര തീയപശ്ചാത്തലംപോലും ആ കാവ്ൃത്തിനുമില്ല. അദൃശൃശക്തികളായ ജിന്നു കളും, അംബരചുംബികളായ കൊട്ടാരങ്ങളുമെല്ലാം കടന്നുവരുന്ന ഈ കാവ്യം അറബിക്കഥകളുടെ മായികാലോകത്തെയാണോര്‍മിപ്പിക്കുക. ഇപ്രകാരം പശ്ചാത്തലവിവരണത്തിലും ്രമേയത്തിലുമെല്ലാം അറേ ബ്യന്‍-ഇസ്്‌ലാമിക ചുറ്റുവട്ടങ്ങളിലാണ്‌ വൈദ്യരുടെ രചനകള്‍ നിലകൊളഭു ന്നത്‌. അപ്പോഴും കാവ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പില്‍ കേരളീയമോ, ഭാര തീയമോ ആയ സങ്കല്‍പ്പങ്ങളിലും, സംസ്കൃതിയിലുമാണ്‌ അദ്ദേഹത്തിനു താ ല്പര്ൃയം. സംസ്കൃതകാവ്യങ്ങളും മണിപ്രവാളകാവ്യങ്ങളും ചെലുത്തിയ സ്വാ ധീനം അവിടെ തെളിഞ്ഞുകാണുന്നുണ്ട്‌. ബദ്റുല്‍മുനീറിലെ 1ഭാം ഇശലില്‍ നായികയായ ഹുസ്നുല്‍ജമാലിനെ വിശേഷിപ്പിക്കുന്നത്‌ ‘ചന്നാരം പൂത്ത്‌ ചുറന്ദെ ബീവി” എന്നാണ്‌. പൂത്തുനില്‍ ക്കുന്ന കണിക്കൊന്നയോടുളള ഈ സാമ്ൃകല്‍പന ഒരു മലയാളകവിയുടെ ഭാവനതന്നെ. പൂത്തുലഞ്ഞുനില്‍ക്കുന്ന രാജാപൊന്‍മരത്തിന്റെ ലാവണ്യം ആറാം ഇശലിലും നായികയ്ക്കു കല്പിക്കുന്നുണ്ട്‌. പൂവില്‍നിന്നും തേന്‍നുകരുന്ന വണ്ട്‌ അദ്ദേഹത്തിന്റെ ഇഷ്ടബിംബങ്ങ ളിലൊന്നാണ്‌. “വണ്ടും പുവും' എന്ന ബാല്ൃയകാലരചനയില്‍ തുടങ്ങി, പിന്നീ ടുളള (പധാനകാവ്യങ്ങളിലെല്ലാം അതു കടന്നുവരുന്നു. ബദര്‍പടപ്പാട്ടില്‍ യുദ്ധ ത്തിനു മുമ്പു അണികളെ ക്രമീകരിച്ചു നിര്‍ത്തുന്നതിനിടയില്‍ നബിയുടെ കൈ യിലുണ്ടായിരുന്ന വടി, അനുചരനായ സവാദിന്റെ വയറ്റത്തുതട്ടിപ്പോകുന്ന രംഗ മുണ്ട്‌. ആ സന്ദര്‍ഭത്തില്‍, തനിക്കു വേദനിച്ചെന്നും തിരിച്ചുകുത്താന്‍ അനുവദി ച്ചില്ലങ്കില്‍ താന്‍ ക്ഷമിക്കുകയില്ലെന്നുമുളള സവാദിന്റെ പ്രതികരണം കേടു മറ്റുളളവര്‍ അമ്പരന്നുപോകുകയാണ്‌. പൂഞ്ചിരിച്ചുകൊണ്ട്‌ അങ്ങനെ ചെയ്തു കൊള്ളാന്‍ ്രവാചകന്‍ അനുമതി നല്‍കുമ്പോള്‍ അദ്ദേഹത്തെ ആശേഷിച്ചു കൊണ്ട്‌ വയറ്റത്തു ചുംബിക്കുകയാണ്‌ സവാദ്‌ ചെയ്യുന്നത്‌. ഈ രംഗം കവി കാണിച്ചുതരുന്നത്‌ ഇങ്ങനെ: 223 “മയ്മാന്‍ മഹാ ജൂആല്‍ മലര്‍ കഞ്ചത്തെ മദുപുരണം കണ്ടെ പടിക്ക്‌ അടുത്തെ കൈ നല്‍യെദമാക്കി ഖിദ്ഹുംചാട്ടി കദിരോന്‍ മശങ്കും മെയ്‌ പുടിത്ത്പൂട്ടി പൊരുളാല്‍ ബത്വനോട്‌ മുകത്തേ ചേര്‍ത്തി പൊളിയും കടല്‍ ഇശ്ഖാല്‍ അണത്തുമൊത്തി അരിപ്പൂ അലര്‍ന്ദെ തേന്‍ അരിന്ദും പോലെ അളൂദും മണത്തും ശഖ്‌ ഒശിയാ ഹാലെ” (ബ.ഖി. 42) (നബി അനുമതി നല്‍കിയപ്പോള്‍ മധുനിറഞ്ഞ താമരപ്പുവിലേക്ക്‌ പറ ക്കുന്ന വിശന്നുവലഞ്ഞ വണ്ടിനെപ്പോലെ സവാദ്‌ അടുത്തേക്കാഞ്ഞു. സൂര്യനെ നിഷ്രപഭമാക്കുന്ന ശരീരം പിടിച്ചണച്ചു. മുഖം വയറിനോടുചേര്‍ത്തു. പ്രണയ ക്കടല്‍ ഇളകിമറിഞ്ഞു. മധു നുകരുന്നപോലെ ഗാഡ്ദമായി ചുംബിച്ചു.) പ്രവാചകനെ താമരപ്പുവായും അനുചരനെ വണ്ടായുമുളള ഈ സാമ കല്പന മലപ്പുറം പടപ്പാട്ടില്‍ ചേരമാന്‍പെരുമാള്‍ നബിയെ കണ്ടുമുട്ടുന്ന രംഗ ത്തും (്പതൃക്ഷപ്പെടുന്നുണ്ട. ബദ്റുല്‍മുനീര്‍ പിതാവ്‌ വിധിച്ച തടവറയില്‍ നിന്നും രക്ഷപ്പെട്ടു രഹസ്യമായി ഹുസ്നുല്‍ജമാലിനെ കണ്ടുമുട്ടുന്ന രംഗത്തും (ഇ.) ഈ ഉപമാനം കാണാം. ഹുസ്നുല്‍ജമാലാകുന്ന താമരപ്പൂവില്‍ വന്നണ യുന്ന വണ്ടായാണ്‌ അവിടെ മുനീറിനെ ചി്രീകരിക്കുന്നത്‌. സംസ്കൃത-മലയാളകാവ്യങ്ങളില്‍ ആമ്പല്‍പ്പൂവ്‌ ചന്ദ്രന്റെയും താമരപ്പൂ വ്‌ സൂര്യന്റെയും കാമിനിമാരാണല്ലോ. ഈ സങ്കല്പം സ്വാംശീകരിച്ച്‌ സ്വകീയ മായ രീതിയില്‍ ആവിഷ്കരിക്കാന്‍ കവി ശ്രമിക്കുന്നതുകാണാം. ദീര്‍ഘകാല ത്തെ വേര്‍പാടിനുശേഷമുളള സമാഗമവേളയില്‍ ഹുൃസ്നുല്‍ജമാല്‍ ബദ്റുല്‍ മുനീറിനോട്‌ അന്വേഷിക്കുന്നത്‌ “കുമുദെ ബാന്ദ തെളിമുകമദെണ്ടി യെങ്കെ കോലം (ബ.മു.86) എന്നാണ്‌. ആമ്പല്‍പ്പുവിനെ ബാന്ധവംചെയ്ത ചന്ദ്രസമാന മായ മുനീറിന്റെ തെളിമുഖം എവിടെ എന്നു വ്യംഗ്യം. നായകന്റെ സന്ദരൃത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം ബദര്‍(പൂര്‍ണചര്ദന്‍) കടന്നുവരുന്നതും അതിന്റെ ഭാഗമാണ്‌. കവിയുടെ മിക്ക നായികമാരുടെയും തലമുടിക്ക്‌ കരിവണ്ടിന്റെ കുറുപ്പും മിനുമിനുപ്പുമുണ്ട. അവ ചുരുട്ടിക്കെട്ടിവച്ചതു വലംപിരിശംഖിനെ ഓര്‍മ്മിപ്പി ക്കും. ബറ്റുല്‍മുനീറില്‍ സുഫയ്റയെ അവതരിപ്പിക്കുന്ന “കറുപ്‌ ബണ്ടിറകും കൃശല്‍ മുശക്കം/ കരികെട്ടാല്‍ പിരിശങ്കെളുമയാക്കും' (ഇ.7) എന്ന ഭാഗം 224 നോക്കുക. ബദര്‍ ഖിസ്സയിലെ സ്വര്‍ഗീയ കന്യകമാരുടെ വര്‍ണനയിലും (ഇ.68) ഇവ രണ്ടുമുണ്ട്‌. ഈ ഭാഗത്ത്‌ പിരിശംഖിനോടൊപ്പം ചെമ്പകപ്പുവും ഉപമാനമാ വുന്നു. കന്യകമാരുടെ ചുണ്ടുകള്‍ക്കാണ്‌ ചെമ്പകപ്പുവിന്റെ ഇതളുകളോടു സാമ്യം കല്പിക്കുന്നത്‌. അവരുടെ നാദത്തിനാവട്ടെ, പൂങ്കുയിലിന്റെ രാഗ ത്തോടും. സ്വര്‍ഗത്തിലെ കന്്ൃയകമാരെല്ലാം കേരളസ്ത്രീകളാണോ എന്ന ശങ്ക യാണ്‌ ഈ ഭാഗം വായിക്കുമ്പോഴുണ്ടാവുക! ഭാരതീയകാവ്യസങ്കല്പമനുസരിച്ച വിരഹാര്‍ത്തരായ കാമിനീകാമുക ന്മാര്‍ അനുഭവിക്കുന്ന മന്മഥദശകളില്‍ പലതും ബദ്റുല്‍മുനീറിലെ നായികാ നായികന്‍മാരും അനുഭവിക്കുന്നുണ്ട്‌. രാജകല്പനയെത്തുടര്‍ന്നു പരസ്പരം കാ ണാന്‍പോലും വയ്യാതെ, ദുഃഖിച്ചിരിക്കുന്ന മുനീറിന്റെയും ഹുസ്നുല്‍ജമാലി ന്റെയും ദയനീയസ്ഥിതി കവി ചിശ്തീകരിച്ചിരിക്കുന്നത്‌ ഉദാഹരണം: “അന്ദ നാളിരുവര്‍ക്കും ഹുബ്പുടെ ചിന്ദ മങ്കി കലങ്കിയെ അന്ദം കെട്ട പൊരിന്ദ കുക്കുടം പോല്‍ മുശിപ്പു ബിജാരമായ്‌ അന്ദിയും പകലുൂണറക്കും കലാമും ബിട്ടുളം ബിങ്കലായ്‌ അങ്കം ഇശ്ക്കൊരു പോലെയേറ്റശനങ്ങള്‍ ഹുബ്ുദുമൂട്ടലായ്‌ ബന്ദം രണ്ടരെ ബാര്‍ത്തകള്‍ കിനാവെന്ന ദുതനിടക്കിടാ ബന രണ്ടിട ചേര്‍ത്തലും പല ബാര്‍ത്ത ഇശ്ഖില്‍ ബിരുത്തലായ്‌ സന്ദദം ഉണര്‍ന്ദിട്ട്‌ പാര്‍ക്കലില്‍ കണ്ടിടാ മഹദുക്കമില്‍ തമ്മില്‍ മുന്‍കശിന്ദിട്ടെ ഇശ്ഖ്‌ നിനച്ചുരത്തളുദിടലും” (ബ.മു. 8) (പിരിഞ്ഞിരിക്കേണ്ടി വന്നപ്പോള്‍ ്രണയചിന്തയാല്‍ അവരുടെ മനം കലങ്ങി. കെട്ടുപോയമുട്ടയുടെ മീതെ അടയിരിക്കുന്ന കോഴിയെപ്പോലെ മുഷി ഞ്ഞിരിപ്പായി. മരണും, ഉറക്കവും, സംസാരവുമെല്ലാം നഷടപ്പെട്്‌ മനസ്സ്‌ കഠിന മായി വിങ്ങി. അവയവപോഷണത്തിന്‌ കഴിക്കുന്ന ആഹാരം പ്രേമം മാത്രമാ യി. കിനാവ്‌ ഇരുവര്‍ക്കുമിടയില്‍ ദൂതനായി വര്‍ത്തിക്കുകയും, വാര്‍ത്തകള്‍ പരസ്പരം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. സ്വപ്നത്തില്‍നിന്നും ഉണര്‍ന്നൃനോക്കുമ്പോള്‍ ്രണയഭാജനത്തെ കാണാതിരിക്കുകയാല്‍ ദൃ:ഃഖഭാര ത്തോടെ, പഴയ ്രണയസല്ലാപമോര്‍ത്ത്‌ കരഞ്ഞുകൊണ്ടിരിക്കും. “അന്തിയും പകലൂണുറക്കവും കലാമും ബിട്ടുളം ബിങ്കലായ്‌ എന്ന വരി കളും, ചൂതുകളിയില്‍ പരാജയപ്പെട്ട, ഹതാശനായിത്തീര്‍ന്ന നളന്റെ അവസ്ഥ ചിത്രീകരിക്കുന്ന നളചരിതത്തിലെ “ഉണിന്നാസ്ഥ കുറഞ്ഞു, നിദ്രനിശയിങ്കല്‍ പോലുമില്ലാതായ്‌/ വേണുന്നോരൊടൊരാ,ഭിമുഖ്യമൊരുനേരം നാസ്തി, നക്തം 225 ദിവം” എന്ന ഭാഗവും തമ്മിലുളള സാദൃശ്യം ്രകടമാണ്‌. പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്ന ഘട്ടത്തിലുളള ഹുസ്നുല്‍ജമാലിന്റെ അവസ്ഥ വര്‍ണിക്കുന്ന 29, 30 ഇശലുകളിലും മുനീറിന്റെ ദയനീയസ്ഥിതി ചിശ്രീകരിക്കുന്ന ഇശലിലും മേല്‍ സൂചിപ്പിച്ച മന്‍മഥദശയുടെ ആഖ്യാനങ്ങള്‍ കാണാം. ഭാരതീയസങ്കല്പങ്ങളും വിശ്വാസങ്ങളും പരിചിതമായ ആസ്വാദകര്‍ക്കേ കവിയുടെ പല വിശേഷണങ്ങളുടെയും സാരം ഹിക്കാനാവു. ബദര്‍ ഖിസ്തയി ലൊരിത്ത്‌ ഖുറൈഷി പക്ഷക്കാര്‍ ദൈവത്തെ പരാമര്‍ശിക്കുന്നത്‌ “ഹുബുൂലുല്‍ അഅ്ലാശിവ൯ന്‍” (ബി.ഖി46) എന്നാണ്‌. തങ്ങളുടെ ആരാധനാമുര്‍ത്തികളില്‍ പ്രധാനമായ ഹുബുലുല്‍അഅ്ലാദേവന്റെ പേരിനൊപ്പം ഭാരതീയ ഈശ്വരസങ്ക ല്പത്തിലെ ശിവസംജ്ഞകൂടി ചേര്‍ത്തു പ്രയോഗിച്ചതാണിത്‌. രതീദേവനായ കാമദേവനും നളചരിതത്തിലെ കലിയും ഇതുപോലെ പരാമര്‍ശ വിധേയമാവു ന്നുണ്ട്‌. ബദ്റുല്‍മുനീര്‍ ഭ-ാം ഇശലില്‍ കാമന്റെ കൊടിയായ ഒടുകപ്പക്ഷിയെ പ്പോലെ (മുകരമാം നുഅമാത്ത്‌) എന്ന ്രയോഗവും, മലപ്പുറം പടയിലെ കലി കോമര ശഗൈത്താന്‍ (ഇ. 15) എന്ന ്രയോഗവും ഉദാഹരണം. മലക്കുകളില്‍(മാലാഖ) പ്രമുഖനായ ജിബ്രീലിനെ “സുരര്‍കോന്‍” എ ന്നും(ബ.ഖി.7), “ത്വാളഉസുല്‍ അംലാക്ക്‌ (മാലാഖമാര്‍ക്കിടയിലെ മയില്‍) എന്നും (ബ.ഖി.8) വിശേഷിപ്പിക്കുന്നതും, ഇസ്ലാമിലെ ഈശ്വരസംജഞയായ “അല്ലാ ഹു എന്നതിനു പകരമായി ദ്രാവിഡശബ്ദങ്ങളായ “ആണ്ടവന്‍” (ഒ.മാ.ക. 10), “തുയുയവന്‍ (ഒ.മാ.ക.9), “മന്നവന്‍ (ഒ.മാ.ക9), “തമ്പുരാന്‍, ഇറയോന്‍” (ബ.ഖി. 21), “പണ്ട (ബ.ഖി.7) മുതലായവ ്രയോഗിക്കുന്നതും വൈദ്യരുടെ കാവ്യ സങ്കല്‍പ്പത്തെ ്രതിഫലിപ്പിക്കുന്നുണ്ട്‌. ആയുധങ്ങളും വാദ്യോപകരണങ്ങളും കേരളീയപശ്ചാത്തലത്തിലുളള മലപ്പുറം പടപ്പാട്ടിലെ യുദ്ധവര്‍ണനയും അറേബ്യന്‍പശ്ചാത്തലത്തിലുളള ഉഹര്‍ദ പടപ്പാട്ടിലെ പോരാട്ടചി്തീകരണവും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ കാണുന്ന ചില സവിശേഷതകളുണ്ട്‌. 18-0൦ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലാണ്‌ മലപ്പുറംപടപ്പാട്ടിന്‌ ആസ്പദമായ സംഘര്‍ ഷം നടക്കുന്നത്‌. ഉഹദ്പടയില്‍ പരാമര്‍ശിക്കുന്ന പോരാട്ടമാകട്ടെ, ഏഴാം നൂറ്റാ ണ്ടിന്റെ പൂര്‍വാര്‍ധത്തിലും. തികച്ചും വിദുരസ്ഥമായ രണ്ടുനാടുകളില്‍ പതി നൊന്നുനൂറ്റാണ്ടിന്റെ കാലവൃത്യാസത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങളാണവ. 226 ഈ വസ്തുതകളുടെ വെളിച്ചത്തില്‍ രണ്ടുകൃതികളിലും കടന്നുവരുന്ന പട ക്കോപ്പുകളുടെയും സംഗീതോപകരണങ്ങളുടെയും വിവരണം നോക്കുക: “ചുറ്റി പടമുട്ടുകള്‍ താശ നഗാറാടി മത്തളവും മുരശൊറ്റ ചൊല്ലാന്‍ തകിര്‍ദാരമെ ചെണ്ടകള്‍ കൈമണി കിങ്ങിണിയും പല പല-ചോടാ കിണ്ണാരം ചിലമ്പും ഇളക്കി മുളക്കിടലായ്‌ മുറ്റി രിരി തത്തിരിയും കുശല്‍ ചൂളകളും കാളവും ചങ്കൊടു കൊമ്പും മുളും തമ്പോര്‍ മുകബീണ കൈ ബീണ സിത്താറകളും മികദുനി-മുന്ദി പലെ ചന്ദമില്‍ ബെത്ത്‌ മുടിത്ത്‌ മണിത്തിടലായ്‌ ഉറ്റെ മുറയും പിടിബാള്‍ ചകുളം കദിര്‍ കുന്ദവും തോട്ടിയും കത്തി ഒപ്പം ശംസാട കമാനും കടുത്തില ബെമ്മശുവും കദിരമെ ഒല്യ്‌ ബന്‍ കള്‍ക്കിടം ചക്കരം ചൊട്ടയും പട്ടയുമെ തുറ്റെ മുന ചെമ്പകബേലുകള്‍ മറ്റ്‌ തരം ബകകള്‍ പലെ ബന്നം തോക്കും ചില്‍ ഉണ്ട മരുന്ന്‌ അരപ്പെട്ടികള്‍ കുറ്റികളും കവണകള്‍ തൊല്ലാകള്‍ ബില്ലൊട്‌ പാത്തികള്‍ അമ്പുകള്‍ യെത്തിരയാം.” (മ.പ. 60) (അവര്‍ താശ, നകാറ, മദ്ദളം, മുരശ്‌, ഒറ്റ, ചെണ്ട, കൈമണി, കിങ്ങിണി, കിണ്ണാരം, ചിലമ്പ്‌, കുഴല്‍, ചുള, കാളം, ശംഖ്‌, കൊമ്പ്‌, തമ്പോര്‍, മുഖവീണ, കൈവീണ, സിത്താര്‍ തുങ്ങിയവ സംഗീതോപകരണങ്ങള്‍ മനോഹരമായി വായിച്ചു. പിടിവാള്‍, ചങ്കുളം, കുന്തം, തോട്ടി, കത്തി, ശംസാട, കടുത്തില, വെണ്‍മഴു, ച്രകം, ചൊട്ു, പട്ട, തോക്ക്‌, ചില്ല്‌, ഉണ്ട, മരുന്നുപെട്ടി, അരപ്പെടടി, കുറ്റി, കവണ, അമ്പ്‌, വില്ല്‌, പാത്തി എന്നീ ആയുധങ്ങളുമായി കാത്തുനിന്നു.) മലപ്പുറം പടപ്പാട്ടിലെ അറുപതാം ഇശലിലെ ഒരു ഭാഗമാണിത്‌. ഇനി ഉഹര്‍ പട പ്പാട്ടിലെ എട്ടാം ഇശലിലെ ഒരു ഭാഗം കാണുക: “തുദിരും ബിളി കാളമേ ചങ്കൊട്‌ ചുളകള്‍ ചീനിയും ചുളകളാലും മുട്ടും മുരശ്‌ ഒറ്റ തമ്പാറകള്‍ താശകള്‍ ദഫ്കളും ബജയൊട്‌ മുളും മറുവാദുടി മങ്ങലടി പര മത്തളവും ചദിരം ദുനിബീണ സിതാറകള്‍ കയ്മണി കിണ്ണാരങ്ങള്‍ ചിലമ്പും തമ്പോറും രാകരസംാംദുനി ഓരെ തരം തുടരയ്‌ ചരചര ചട്ടാകള്‍ പട്ടയും ചൊട്ട സ്വലാഹ്‌ റിമാഹുകളും കദിരം മുന അമ്പുകള്‍ ഇട്ട നിറത്തുള കുറ്റികള്‍ യെത്തിരെ ചൊല്‍വാന്‍ കട്ടാരം ചെമ്പകബേലുകള്‍ കക്കിടം ചക്കരവും ചകുളമെ ഖജ്ജര്‍ കമാനൊട്‌ ബെമ്മശു ചാട്ടുളി നോട്ടികളും 227 യെദിരം ശംസാട കടുത്തില ദബ്ബൊട്‌ ഇവകള്‍ പതിനെട്ടും അണിന്ദോര്‍ യെല്ലാം ബഹു കോലഹലങ്ങളും മുട്ടി മുഴക്കിടവേ തകൃതിയില്‍ യേശിയൊരു ശൂരിദം യെപ്പടി ചെപ്പുകില്‍ ഒപ്പ്‌ ഇലവേ” (ഉ.പ. 8) (കാളം, ശംഖ്‌, ചീനി, ചൂള എന്നിവ വിളിച്ചും മുരശ്‌, തമ്പോര്‍, താശ, ദഫ്‌, ബജ, എന്നിവ മുട്ടിയും, മര്‍വ, തുടി, പറ, മദുളം എന്നിവ മുഴക്കിയും വീണ, സിത്താര്‍, കൈമണി, കിണ്ണാരം, ചിലമ്പ്‌ എന്നിവയില്‍ ഒരോതരം രാഗ ങ്ങളുതിര്‍ത്തും അവര്‍ നടന്നു. ചട്ടകളും പട്ടകളും ചൊട്ടകളും, കൂര്‍ത്തുമുര്‍ത്ത മുനയമ്പുകള്‍ നിറച്ച കുറ്റികളും, നൂറ്റിമുപ്പതൊമ്പത്‌ കുന്തങ്ങളും... അങ്ങനെ എത്രയെത്ര ആയുധങ്ങള്‍! കഠാര, ചെമ്പക, കക്കിടം, ചകം, ചകുളം, ചാട്ടുളി വെണ്‍മഴു തോട്ടി, ശംസാട, കടുത്തില, ദണ്ഡ്‌ തുടങ്ങിയ പതിനെട്ട്‌ ആയുധ ങ്ങളും അവര്‍ അണിഞ്ഞിരുന്നു. മുട്ടിയും മുഴക്കിയും കോലാഹലങ്ങളോടെ മുന്നേറുന്ന അവരുടെ ശരൃത്തിന്‌ ഒന്നിനോടും സാദൃശ്യം പറയാനാവില്ല.) രണ്ടുവര്‍ണനകളിലും പ്രധാനം കേരളീയവാദ്യോപകരണങ്ങളും ആയ) ധങ്ങളും തന്നെ. ചെണ്ടയും, കൈമണിയും, കിങ്ങിണിയും, ശംഖും, വീണയ) മെല്ലാം വാദ്യോപകരണങ്ങളിലും വെണ്‍മഴുവും, ച്രകവും, ചകുളവും, കുറ്റി യും ആയുധങ്ങളിലും രണ്ടിടത്തുമുണ്ട്‌. ഇങ്ങനെ കേരളീയസ്വഭാവമുളള സംഗീ തോപകരണങ്ങളും പടക്കോപ്പുകളും ര്രാചീനഅറേബ്യയില്‍ കാണുമോ, എന്ന സന്ദേഹത്തിനൊന്നും വൈദ്യര്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ഹസ്തിന പുരിയും അയോധ്യയും, ദേവലോകവുമെല്ലാം കേരളത്തിലാണോ, എന്നു തോ ന്നിപ്പിക്കുന്ന മട്ടിലുളള വര്‍ണനകള്‍ തുളളല്‍കൃതികളിലും ചമ്പുക്കളിയും സുലഭമാണല്ലോ. എന്നാല്‍ ഒട്ടും ആലോചനയില്ലാത്ത ഒരു കൂട്ടിക്കുഴയ്ക്കലല്ല കവി നട ത്തുന്നത്‌. മലപ്പുറം പടപ്പാട്ടില്‍ വരുന്ന ആധുനികസ്വഭാവമുളള പടക്കോപ്പുക ളായ തോക്ക്‌, ഉണ്ട, മരുന്നുപെട്ടി എന്നിവ ഉഹദ്പടയിലില്ല. അവ ്രാചീന കാലത്ത്‌ ്രചാരത്തിലില്ലാത്തതാണെന്ന കാര്യം അദ്ദേഹം ഓര്‍ത്തിരിക്കണം. അതുപോലെ അറേബ്യന്‍വാദ്യങ്ങളായ ദഫ്‌, മര്‍വ എന്നിവ മലപ്പുറത്തെ പാറ നമ്പിയുടെ പടയാളികളുടെ പക്കലുമില്ല. അറേബ്യന്‍കാവ്യബിംബങ്ങള്‍ അലങ്കാര്രപയോഗങ്ങളില്‍ കടന്നുവരുന്ന കേരളീയബിംബങ്ങള്‍ക്കു സ മാനമായി, അറേബ്യന്‍സ്പര്‍ശമുള്ള പ്രതീകങ്ങളും വൈദ്യര്‍ ഉപയോഗപ്പെടു ത്തി യിട്ടുണ്ട്‌. ബദ്റുല്‍മുനീറിലെ ആറാംഇശലില്‍ ഹുസ്നുല്‍ജമാലിന്റെ കാലു കളെ ബാന്‍വൃക്ഷത്തിന്റെ ശിഖരങ്ങളോട്‌ ഉപമിക്കുന്നത്‌ (തടിക്കിണയൊത്ത 228 കാലുകള്‍ /തഞ്ചമേ ബാനിന്‍ കൊമ്പതോ) ഉദാഹരണം. ബാന്‍വൃയക്ഷത്തിന്റെ കൊമ്പുകള്‍ മനോഹരമായതിനാല്‍ അറേബ്യന്‍കാവ്യങ്ങളിലെ നായികാവര്‍ ണനകളില്‍ ധാരാളമായി ഉപയോഗിച്ചിട്ടുള്ള ഉപമാനമാണിത്‌. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത കല്‍പ്പനയായതിനാല്‍, മിക്ക പരിഭാഷകരും ഈ ഭാഗ ത്ത്‌ ആവശയമായ വിശദീകരണം നല്‍കാതെ മയനമവലംബിക്കുകയാണ്‌ പതി വ്‌, ഈ വരികള്‍ക്കു തൊട്ടുമുമ്പ്‌, മാന്‍കഴുത്ത്‌ ഉപമാനമായി വരുന്നതിനാല്‍ ഇവിടെയുള്ള പരാമര്‍ശം മാന്‍കൊമ്പാണെന്ന്‌ തെറ്റിദ്ധരിച്ചവരുമുണ്ട. അപ കാരം ചില വ്യാഖ്യാനങ്ങളില്‍ മാന്‍കൊനമ്പ്‌ എന്നര്‍ത്ഥം നല്‍കിയത്‌ വായിച്ച്‌ കവികല്‍പനയില്‍ അനനചിത്ൃയം ദര്‍ശിക്കുന്ന നിരൂപകരേയും കാണാം. ° കാവ്യത്തിലെ 72, 73 ഇശലുകളില്‍ ബാന്‍വ്യക്ഷത്തിന്റെ പുഷ്പവും ഉപ മാനമാക്കിയിരിക്കുന്നു. ബദ്റുല്‍മുനദീറിനെ ദുരെനിന്നു കാണുമ്പോള്‍ അതു ബാന്‍ പുഷ്പമാണോ എന്നു സന്ദേഹിക്കുന്ന ജമീലത്തിനെയാണ്‌ അവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ഭാഷാകാവ്യങ്ങളില്‍ താമരയും ആമ്പലുംപോലെ അറബികവികള്‍ ഉപയോഗിക്കുന്ന ബാന്‍പുഷ്പവും ്പസിദ്ധമാണ്‌. ഇശല്‍വൈവിധ്യം സംസ്കൃതവ്യത്തങ്ങള്‍ പോലെ നിയതമായ ഗണവക്രമമോ, ഗുരുലഘു നിയമങ്ങളോ മാപ്പിളപ്പാട്ടുകള്‍ക്കില്ല. ്രാവിഡപാരമ്പരൃയത്തില്‍ രൂപപ്പെടുകയും അറേബ്യന്‍ സ്വാധീനത്താല്‍ പുഷ്ടിപ്പെടുകയും ചെയ്ത അവയില്‍ സംഗീത ത്തിനും ആലാപനഭംഗിക്കുമാണ്‌ മുഖ്യസ്ഥാനം. ഭാഷാവ്യത്തങ്ങളുടെ സ്വഭാവം വിവരിക്കുമ്പോള്‍ എ.ആര്‍ ചൂണ്ടിക്കാണിക്കുന്ന “വൃവസ്ഥയെല്ലാം ശിഫിലം, ്രധാനം ഗാനരീതി താന്‍” എന്ന തത്ത്വം ഇവിടെയും ഗ്രസക്തമാണ്‌. മാപ്പിളപ്പാട്ടുകളുടെ ആലാപനരീതിയെ “ഇശല്‍” എന്ന സംജ്ഞ കൊ ണ്ടാണ്‌ സൂചിപ്പിക്കാറുളളത്‌. ഓരോ പാട്ടും ആലപിക്കേണ്ടത്‌ ഏതു മട്ടിലാണെ ന്ന്‌ തുടക്കത്തില്‍ നല്‍കുന്ന ഇശല്‍സുൂചനയില്‍ നിന്നു വ്ൃക്തമാവുന്നു. പ്രചാ രത്തിലുളളതും ഒരേരേണത്തില്‍ വരുന്നതുമായ ഏതെങ്കിലും പാട്ടിന്റെ ആരംഭ ത്തിലുളള ഒന്നോരണ്ടോ പദങ്ങളോ, കൃതിയുടെ ശീര്‍ഷകമോ ഇശല്‍ നാമ മായി നല്‍കുകയാണു പതിവ്‌. ഒരു ഉദാഹരണം നോക്കുക: ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലിലെ “പുമകളാനെ ഹുസ്നുല്‍ജമാല്‍ /പുന്നാരത്താളം മികന്തെ 229 ബീവി” എന്നാരംഭിക്കുന്ന ഏഴാമത്തെ ശീലിന്‌ കവി നല്‍കുന്ന ഇശല്‍സൂചന “ആരമ്പ്‌ എന്നാണ്‌. വൈദ്യര്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട സഖൂം പടപ്പാട്ടിലെ, “ആരമ്പ വീരിദര്‍ ഖാലിദെണ്ടോര്‍ അപ്പുരിബാശും തഖ്ത്തുകണ്ടാല്‍ നാരികള്‍ വന്തു കളിച്ചു പാട്ടും നാതന്‍ ചെകിട്ടിനെതാത്തികേടും”. എന്ന വരികളുടെ ആദ്യപദമാണിത്‌. വൈദൃരുടെ കാവ്യം ്രശസ്തമായ തോടെ ഇതേമട്ടില്‍ പാട്ടുരചിച്ച പില്‍ക്കാലകവികള്‍ അദ്ദേഹത്തിന്റെ രചനയില്‍ നിന്നുള്ള “പുമകളാനെ' എന്ന പദവും ഇശല്‍സുൂചനയായി നല്‍കുന്നുണ്ട്‌. “ഇയല്‍” എന്ന തമിഴ്ശബ്ദത്തിന്റെ തത്ഭവമായാണ്‌ “ഇശല്‍ എന്ന സംജ്ഞ (്രചാരത്തില്‍ വരുന്നത്‌. ഇയറ്റമിള്‍, ഇചൈതമിള്‍, നാടകതമിള്‍ (പദ്യം, ഗദ്യം, നാടകം) എന്നിങ്ങനെ സാഹിതൃത്തെ മുൂന്നുവിഭാഗമായി തമി ഴില്‍ തരംതിരിച്ചിട്ടുണ്ട. ഇതില്‍ കാവ്യത്തെ സൂചിപ്പിക്കുന്ന “ഇയറ്റമിള്‍ എന്ന തില്‍ നിന്നാണ്‌ ഇയല്‍ വരുന്നത്‌. അറബിമലയാളകവികള്‍ അറബിത്തമിഴില്‍ നിന്നാണ്‌ ഈ പദം സ്വീകരിക്കുന്നത്‌. വൈദൃര്‍ക്കൃതികളിലെ ഇശലുകള്‍ അറബിമലയാളകാവ്യരംഗത്ത്‌ ഏറ്റവുംകൂടുതല്‍ ഇശലുകളില്‍ രചന നട ത്തിയത്‌ മോയിന്‍കുട്ടി വൈദൃരാണ്‌. ഉഹദ്പടപ്പാടു(നഭ), ബദര്‍ഖിസ്ത(106), സലീ ഖത്ത്പട (95), ബദ്റുല്‍ മുനീര്‍(ട94), മലപ്പുറംപട(77, സലാസീല്‍(57), ഹിജ്റ (26), എലിപ്പട(2൭), ഒട്ടകത്തിന്റെയും മാനിന്റെയും കഥ(18), മുലപ്പുരാണം (87), കിളത്തിമാല(6, ബെത്തിലപ്പാടു(4) എന്നിങ്ങനെ ദെ ശീലുകള്‍ അദ്ദേഹത്തി ന്റെതായുണ്ട്‌. ഒറ്റഇശലില്‍ രചിക്കപ്പെട്ട “കറാമത്ത്മാല”, “തീവണ്ടിച്ചിന്ദ്‌', “വ ണ്ടുംപുവും” തുടങ്ങിയവയും സമാഹാരങ്ങളില്‍ ഉള്‍പ്പെടിട്ടില്ലാത്ത ലഘുകാവ്ൃ ങ്ങളും വേറെയുമുണ്ട്‌. ബദര്‍ഖിസ്സു, ഉഹദ്‌ പടപ്പാടു, സലീഖത്‌, എലിപ്പട, ഒട്ടുകത്തിന്റെയും മാനി ന്റെയും കഥ, ബെത്തിലപ്പാട്ട, മൂലപ്പുരാണം എന്നിവയിലെ ആദ്യപാട്ടുകള്‍ക്ക്‌ ഇശല്‍നാമം ചേര്‍ത്തുകാണുന്നില്ലെങ്കിലും, ശീലുകളുടെ എണ്ണത്തില്‍ അവ ഉള്‍ പ്പെടുന്നുണ്ട. ഇശലുകളുടെ കാര്യത്തില്‍ ഈ വൈപുല്യം വിസ്മയകരമാണെ ങ്കിലും അവയെല്ലാം പൂര്‍ണമായും വൃത്ൃയസ്തമാണെന്ന്‌ കരുതാന്‍വയ്യു. ഒരേ ഇശല്‍ തന്നെ പലതവണ ആവര്‍ത്തിച്ചു വരുന്നതായി അവയുടെ പരിശോധന യില്‍ എളുപ്പം ബോധ്യമാവും. വൃത്യസ്ത കൃതികളിലായി “തൊങ്കല്‍” എന്ന 230 ഇശല്‍ ഒ തവണയും, “ബമ്പ്‌' 31 തവണയും, “'ഹഖാന്‌', “പുകയ്നാര്‍' എന്നിവ 10 തവണയും ഗ്പയോഗിച്ചിട്ടുളളത്‌ ഉദാഹരണം. ഇശലുകളുടെ എണ്ണത്തില്‍ ഇത്തരം ആവര്‍ത്തനം ഒഴിവാക്കിയാലും ചി ലസങ്കീര്‍ള്‍ണതകള്‍ അവശേഷിക്കുന്നു. പലമട്ടിലുളള പാട്ടുകള്‍ക്കുതന്നെ വ്ൃത്ൃ സ്ത ഇശല്‍സംജ്ഞകള്‍ നല്‍കുന്നതും, ഒരോ ഇശലും ചെറിയ മാറ്റങ്ങള്‍ വരു ത്തി പരിഷ്കരിക്കുന്നതുമെല്ലാമാണ്‌ ഈ സങ്കീര്‍ണതയ്ക്ക്‌ നിദാനം. വൈദ്യരുടെ കാലത്ത്‌ ്രചാരണത്തിലിരുന്ന കപ്പപ്പാടു, നൂല്‍മദ്ഹ്‌, സ ഖും പടപ്പാടു, ചേറൂര്‍ പടപ്പാട്ട എന്നിവയില്‍നിന്നും അദ്ദേഹം ഇശല്‍മാത്ൃകകള്‍ സ്വീകരിച്ചിട്ടുണ്്‌. അതുപോലെ അജ്ഞാതകര്‍ത്തൃകങ്ങളായ “ആകാശംഭൂമി”, “കൊമ്പിന്റെ പാട്ട്‌, “ആദിമുതല്‍പുൂരാണം” തുടങ്ങിയ കാവ്യങ്ങളും ഇശലുക ളുടെ തെരഞ്ഞെടുപ്പിന്‌ അദ്ദേഹം അവലംബിച്ചു. സഖ്ൂംപടപ്പാട്ടില്‍ നിന്ന്‌ സ്വീകരിച്ചവ അറബിത്തമിഴില്‍ നിന്നും അറബിമലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യ പ്പെട്ട സഖൂംപടപ്പാട്ടില്‍നിന്നാണ്‌ വൈദ്യര്‍ ഏറ്റവുമധികം ഇശലുകള്‍ സ്വീകരി @ചചിട്ടുളളത്‌. ്രസ്തുത കൃതിയുടെ കാലം, കര്‍ത്താവ്‌ എന്നിവയെ സംബന്ധിച്ച്‌ യുക്തിഭ്രദമായ നിഗമനങ്ങള്‍ അവതരിപ്പിച്ച ബാലകൃഷ്ണന്‍ വളളിക്കുന്ന്‌ അ തില്‍ നിന്നും വൈദ്യര്‍ സ്വീകരിച്ച ഇശലുകളുടെ ഉദാഹരണങ്ങളും നല്‍കുന്നു ണ്ട്‌. മുലകൃതിയിലെ ഇശല്‍ സുചകങ്ങള്‍ക്കുപകരം സഖുൂമിലെ വരികള്‍ ഇശല്‍നാമങ്ങളായി നല്‍കിയിരിക്കുന്നതിന്റെ മാതൃകകള്‍ കാണുക. വൈദ്യര്‍ കൃതിയിലെ കൃതി സഖ്ൂംപടപ്പാട്ടിലെ ഇശല്‍ സൂചകം ഇശല്‍ സൂചകം (| അല്ലാവേ നിനന്ത്‌ | ബി. 37 ഉപ, ൯൦ | ചായല്‍ ബിരുത്തം ൦ 2. | യെങ്കിലും അറബോട്‌ | ബ.ഖി, 36 സ.പ, 91 | ചിറ ബിരുത്തം | കെട്ടിഇമാംഅലി ആദിഅരിമപ്പൊരുള്‍ (4. | താശടിയാര്‍ | ബലി. ല്‍ | ചെരുബിരുത്തം 5. | ദിമീര്‍ ദമെ ദില്‍ദില്‍ (ഒ | അടങ്കല്‍ പൊരുത്‌ | ബൂ. 31 എം | AD}OSC (ഒ | ആകുവാന്‍ ദുആ (ഒ. | അകന്താര്‍ | ബംഖി ദ സലാ, ൭ | ചായിപ്പ്‌ ബിരുത്തം (| കൊളളാനബി __ എ, ര ബഖി, 4 | തളര്‍വിരുത്തം (൩ | യേകിബിടുന്്‌ കപ, ടെ | തിമ (അ [ യെണിലിക്കമ _ | ബക്ഖി. ഭാ | തനംകേോ 231 ഇരിന്താര്‍ അവര്‍ (| ഉടന്‍ അടല്‍ പെരുത്‌ (ന | നല്ലോര്‍ ഇരംഅലി | സച. ൦ | ചായിപ്പ്‌ തൊങ്കല്‍ _ 16. | തെളിന്ദിട്ടെ പോതില്‍ തളര്‍ബിരുത്തം (| അപ്പള്‍ അന്നബി [സം മക്ട | ജണ്ടല്‍ പോയിവീരന്‍(സ.പ.38), ആരമ്പ(ബ.മു.7), ചിരിച്ചങ്കുടന്‍ (ബ.ഖി.31) അര്‍ ശിലെഖദം (ഉ.പ.13), അലിവലി (ബ.ഖി72) തുടങ്ങിയ ഇശലുകളും കവി സ്വീക v w 12 രിക്കുന്നത്‌ സഖൂം പടപ്പാട്ടില്‍ നിന്നാണ്‌. നൂല്‍മദ്ഹും മറ്റു പ്രാചീനകൃതികളും കുഞ്ഞായിന്‍ മുസ്ല്യാരുടെ നൂല്‍മദ്ഹ്‌, കപ്പപ്പാട്ട എന്നീ കൃതികളില്‍ നിന്നുളള ഇശലുകളാണ്‌ മറ്റൊരു വിഭാഗം. വൈദ്യര്‍ക്കൃതികളിലെ ആദിതന്‍ പിരിശം (ബ.ഖി.4െ, മ.പ, കീണമാനെ(ബ.ഖി6ട9,99), പുണ്ലിയത്തലം (സ.പ.15, ഉ.പ. 107), തിരുതരുളക്കടല്‍ (ബ.ഖി.ട), കോലമാംമയില്‍ (ഉ.പ.29) എന്നിവ നുല്‍മദ്ഹില്‍ നിന്നുളള ഇശല്‍സുചനകളാണ്‌. അറബിത്തമിഴ്കൃതികളില്‍നിന്ന്‌ നൂല്‍മദ്ഹിന്റെ കര്‍ത്താവ്‌ സ്വീകരിച്ചതും വൈദ്യര്‍ അവലംബിച്ചതുമായ വിരു ത്തം, തൊങ്കല്‍ തുടങ്ങിയവകുൂടി പരിഗണിച്ചാല്‍ പ്രസ്തുതകാവൃത്തില്‍ ആകെ യുളള 15 ഇശലുകളില്‍ പകുതിയും ഈ ഗണത്തില്‍ വരുന്നതാണെന്ന്‌ കാണാം. കുഞ്ഞായിന്‍മുസ്‌ല്യാര്‍ ഒറ്റ ഇശലില്‍ രചിച്ച കപ്പപ്പാട്ടില്‍ പ്രത്യേക ഇശല്‍ സൂചനയില്ല. പില്‍ക്കാലരചയിതാക്കള്‍ ഈ കാവൃത്തിന്റെ ഈണത്തെ “ഇശല്‍ കപ്പപ്പാട്ട്‌ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. വൈദ്യര്‍ ബദര്‍ ഖിസ്തയി ലും (8,96), ഉഹദ്‌ പട(14)യിലും, ബദ്റുല്‍മുനീറിലും(29) ഈ ഇശല്‍ ഗ്രയോ ജനപ്പെടുത്തിയിട്ടുുണ്ട്‌. ്രാചീനകാവ്യങ്ങളായ “മിതഅ്റാജ്‌ (ബ.ഖി.്ട, ബ.മു.18,47, ഹി,12, ഉ.പ. 109), “കൊമ്പ്‌ (ബ.മു. 5,32, ബ.ഖി. 5,54, ഹി. 7 മ.പ. 4,46), 'ഹഖാന (ബ.ഖി. 7, ഉ.പ. 36, 102, സ.പ. 65,82), ആലവും അര്‍ശും” (ബ.മു.67) തുടങ്ങിയവയും ഇശല്‍ സൂചനകളായി കടന്നുവരുന്നുണ്ട്‌. ചേറൂര്‍പടപ്പാട്, സഖൂംപടപ്പാട്ട എന്നി വയുടെ കര്‍ത്താക്കള്‍ പൂര്‍വ്വകൃതികളില്‍നിന്നും കണ്ടെടുത്ത “കണ്ട്‌ കനി MIA, “al കലങ്കി, “ബമ്പ്‌, “ഒപ്പനച്ചായല്‍', “ഇരടുച്ചിന്ദം', “കുതിര ബമ്പ്‌ എന്നിവ വൈദ്യരും സ്വീകരിച്ചിട്ടുണ്ട്‌. ഇതില്‍ “ബമ്പ്‌ കവിക്ക്‌ ഏറെ താല്പര്യ മുളള ഇശലാണ്‌. ചമ്പുക്കളിലെ വ്ൃത്തനിബന്ധിയായ ഗദ്യത്തെ അനുസ്മരിപ്പി 232 ക്കുന്ന വിധം, അറബിമലയാളകാവ്യങ്ങളില്‍ കാണുന്ന ഇശലാണിത്‌. ഗദൃഭാഷ യോട്‌ കൂടുതല്‍ അടുപ്പമുള്ള ബമ്പിന്‌ ഖുര്‍ആന്‍പാരായണത്തിന്റെ ഈണ ത്തോട്‌ സാദൃശ്യമുണ്ട്‌. അറബിത്തമിഴ്കാവ്യങ്ങളില്‍ ധാരാളമായി കാണുന്ന ഈ ഇശല്‍ വൈദ്യരുടെ ഉഹദ്‌ പടപ്പാട്ടില്‍ മാര്തം 18 തവണ (്പയോഗിച്ചിരി ക്കുന്നു. അറബിത്തമിഴ്‌ കാവ്യങ്ങളില്‍ നിന്നും ആദൃകാല അറബിമലയാളകവി കള്‍ സ്വീകരിച്ച വിരുത്തങ്ങളും തിരുപ്പുകളും, തുദിപ്പാട്ടുകളും അതേ സംജ്ഞ കളില്‍ തന്നെ വൈദ്യര്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. ്രാചീനകാവ്യമായ പത്തുതുദി (സ്തുതി)പ്പാട്ടുകളില്‍ നിന്നുളള ഈണങ്ങള്‍ “ഒന്നാംതുദി' (ബ.മു.3), “രണ്ടാം തുദി' (ബ.ഖി. 40), ആറാംതുദി'(ബ.മു.2) എന്നിങ്ങനെയും, 'രണ്ടാംചേല്‍” (സ. പ.87), 'മുന്നാംചേല്‍' (ഉ.പ.103), നാലാംചേല്‍ (സ.പ.72) എന്നിങ്ങനെയും രണ്ടു വിധത്തില്‍ ഉള്‍ക്കൊളഭിച്ചിരിക്കുന്നു. സ്വന്തംരചനകളെ ഇശല്‍സംജ്ഞകളാക്കല്‍ പൂര്‍വികരുടെ കൃതികളില്‍നിന്ന്‌ ഇശല്‍സൂചനകള്‍ നല്‍കുന്നതിനു പകരം തന്റെ തന്നെ രചനകളിലെ ആദൃപദങ്ങള്‍ ഇശല്‍സംജ്ഞകളാക്കി പ യോഗിക്കുന്ന രീതിയും വൈദ്യര്‍ അവലംബിച്ചു. ബദര്‍ ഖിസ്റയിലെ ദാം ശീല്‍ ആരംഭിക്കുന്നത്‌ “ഉണ്ടേനും മിശ്കാത്ത്‌ ബാരിഖില്‍ ബന്ദിടൈ എന്നാണ്‌. ഇതിലെ ആദ്ൃപദങ്ങളായ ‘“ഉണ്ടേനും മിശ്കാത്ത്‌ ഈ കാവൃത്തിനു ശേഷം രചിച്ച ഉഹദുപടയുടെ ഒമ്പതാംശീലിന്‌ ഇശല്‍സംജ്ഞയായി നല്‍കിയതു കാണാം. ബദ്റുല്‍മുനീറിലെ 55-ാംശീലിന്റെ ആരംഭത്തിലുളള “തടകിമണത്തെ” എന്ന ്രയോഗം ബദര്‍ഖിസ്തയിലെ 10-ാം ശീലിന്റെ ഇശല്‍സുചനയായി വരു ന്നു. ഇത്‌ അല്പം പരിഷ്കരിച്ച്‌ “തടകി മണത്ത്‌ ചുരുട്ട്ചാട്ടം' എന്ന പേരില്‍ ഉഹദ്പടയിലും(54) നല്‍കിയിട്ടുണ്ട്‌. ബദര്‍ഖിസ്തയില്‍ തന്നെ (്പയോഗിച്ചിട്ടുളള (14) “തടകി മണത്ത്‌ ചാട്ടവും” ഇതിന്റെ വകഭേദമാണ്‌. ഈ ശീലിന്റെ തുടക്ക ത്തിലുള്ള “അറിവത്‌ കിട്ടി” എന്ന ്രയോഗം മലപ്പുറം പടപ്പാട്ടിലെ രണ്ടാമത്തെ ഇശല്‍നാമമായി ചേര്‍ത്തിരിക്കുന്ന. ഒരു കൃതിയിലെ ആദൃഭാഗത്തെ ഏതെങ്കിലും പാട്ടിന്റെ തുടക്കം അതേ കാവ്യത്തില്‍ മറ്റൊരിടത്ത്‌ ഇഈജല്‍സൂചനയായി വരാം. ബദര്‍ ഖിസ്തയിലെ ഏഴാം ഇശല്‍ തുടങ്ങുന്നത്‌ ഹഖാന കോന്‍ അമറാല്‍ മക്കാവ്‌ വിട്ടുനബി” എന്ന പാദ 233 ത്തിലാണ്‌. “കേളണ്ട്‌ തോളര്‍' എന്നാരംഭിക്കുന്ന ഭട-ാംശീലിന്റെ ഇശല്‍ സംജ്ഞ യായി നല്‍കിയിരിക്കുന്നതാവട്ുെ “ഹഖാനെ കോനമറാല്‍” എന്നും. ഇശല്‍സ്വീകരണത്തിലെ പരിഷ്കാരങ്ങള്‍ കാവ്യങ്ങളില്‍ ഇശല്‍സുൂചനകള്‍ നല്‍കുമ്പോള്‍ വൈദ്യര്‍ നടത്തിയ പരി ഷ്കാരങ്ങള്‍ പുതുമയുള്ളതാണ്‌. മേല്‍ സൂചിപ്പിച്ചവിധം അറബിത്തമിഴിലെ യോ, അറബിമലയാളത്തിലേയോ പ്രാചിനകൃതികളില്‍ നിന്ന്‌ ഇശല്‍ മാതൃക കള്‍ സ്വീകരിച്ചത്‌ രണ്ടുതരത്തിലായിരുന്നു. മുലകൃതിയില്‍ ചേര്‍ത്ത ഇശല്‍ സംജ്ഞകള്‍, അതേപടി സ്വീകരിക്കുന്ന രീതിയാണ്‌ അതിലൊന്ന്‌. കൊമ്പ്‌, തൊങ്കല്‍ വിരുത്തം എന്നിങ്ങനെ, ഗ്രസിദ്ധമായ ഇശല്‍സംജ്ഞകള്‍ മാറ്റം വരു ത്താതെ എടുത്തുചേര്‍ക്കുന്നു. മുലകൃതിയിലെ ഇശല്‍സംജ്ഞ ഉപേക്ഷിച്ച്‌ പകരം ആ കാവ്യത്തിലെ ആദ്ൃപാദങ്ങളുടെ തുടക്കം ഇശല്‍ സുചനയായി പ്രയോഗിക്കുന്ന രീതിയാണ്‌ രണ്ടാമത്തേത്‌. വലിയ (്പചാരം കൈവന്നിട്ടില്ലാത്തതും അനുവാചകര്‍ക്ക്‌ അപ രിചിതവുമായ ഇശല്‍സംജ്ഞകള്‍ ഉപേക്ഷിച്ച്‌ അക്കാലത്ത്‌ കുറച്ചെങ്കിലും ജന കീയസ്വഭാവം കൈവന്നിരുന്ന “ചേറൂര്‍ പടപ്പാട്ടി ലെയും “സഖൂം പടപ്പാട്ടിലെ' യും “നൂല്‍മദ്ഹി ലെയും ഇശലുകള്‍ മാതൃകയായി നല്‍കുന്നത്‌ ഇതിന്റെ ഭാഗ മാണ്‌. ഇത്തരം ്രയോഗരീതിയില്‍നിന്നും ഏറെ വൃത്ൃസ്തമാണ്‌ സ്വന്തം രചന കള്‍ തന്നെ ഇശല്‍സുൂചനകളാക്കി നടത്തുന്ന പരീക്ഷണം. ബദ്റുല്‍മുനീര്‍, ബദര്‍ ഖിസ്സ മുതലായ കാവ്യങ്ങള്‍ക്ക്‌ കവിയുടെ ജീവിതകാലത്തു ലഭിച്ച സ്വീ കരൃതയും ്രചാരവുമാണ്‌ കവിയെ ഈ ഉദ്യമത്തിനു പ്രേരിപ്പിച്ചത്‌. വൈദ്യര്‍ അവലംബിച്ച ്രാചിനകാവ്യങ്ങള്‍ മിക്കതും പില്‍കാലത്തു വിസ്മൃതിയിലാണ്ട പ്പോള്‍ അതേ മട്ടില്‍ വരുന്ന വൈദൃരുടെ ഇശലുകള്‍ ആന്വാദകമനസ്സുകളില്‍ ഇടംനേടി. പാടിപ്പചറയല്‍ പോലുളള കലാരൂപങ്ങള്‍ വഴി വൈദ്യരുടെ കൃതിക ളിലെ ശീലുകള്‍ക്കു ലഭിച്ച പ്രചാരവും അവ പ്രസിദ്ധമാവുന്നതിന്‌ സഹായക മായ ഘടകമാണ്‌. ്രചാരത്തിലുളള ഇശലുകളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി അവ യില്‍ നിന്നും പുതിയ ഇശലുകള്‍ക്ക്‌ രൂപം നല്‍കാന്‍ വൈദ്യര്‍ ശ്രമം നടത്തിയ തിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്‌. ഇശലുകള്‍ക്കിടയില്‍ “തുണ്ട്‌, “മുറുക്കം” എന്നിവ ചേര്‍ത്ത്‌ ഈണഭേദം വരുത്തി അവതരിപ്പിക്കുന്നതില്‍ വൈദ്യര്‍ക്ക്‌ ്രതൃയേകവൈഭവമുണ്ട്‌. “കൊമ്പ്‌ എന്ന ഇശലില്‍നിന്നും “ബാലമുറുക്ക്കൊമ്പ്‌ 234 (സ.പ.37, കൊമ്പ്‌ നടുചാടു്‌ മുറുക്കം, കൊമ്പ്‌ മുറുക്കം” (ഉ.പ77, 'കൊമ്പി ന്റെ അച്ചല്‍ തുണ്ട്‌ ചാട്ട്‌ ചുരുളം (ഹി.13) എന്നിങ്ങനെ നിരവധി ഇശലുകള്‍ സൃഷ്ടിക്കുന്നത്‌ ഉദാഹരണം. “കണ്ടാരക്കട്ടുമ്മല്‍ ചാട്ട്‌ മുറുക്കം” (ഹി.19), “ഉണ്ടേനും മിശ്കാത്ത്‌ അച്ചല്‍' (ഹി.18) എന്നിങ്ങനെ സ്വന്തം രചനകള്‍ പിന്നീട്‌ ഇശല്‍ സംജ്ഞകളഭാക്കുമ്പോഴും ഈ പരിഷ്കാരം കാണാം. ഇശലുകളും പ്രമ്പരാഗതവ്യൃത്തങ്ങളും വൈദൃര്‍ക്കൃതികളിലെ ഇശലുകള്‍ക്ക്‌ ഭാഷാവൃത്തങ്ങള്‍, നാടോടിപ്പാട്ു; കള്‍, തമിഴ്വൃത്തങ്ങള്‍, അറബിഡൃത്തങ്ങള്‍ മുതലായവയോട്‌ പലവിധത്തില്‍ സാദ്ൃശ്ൃമുളളതായി കാണാം. ഇതില്‍ തമിഴ്‌-മലയാള കാവ്യങ്ങളിലെയും നാടോടിപ്പാട്ടുകളിലേയും ഈണവും താളവുമായി അവയ്ക്കുളള ബന്ധത്തിന്റെ അടിസ്ഥാനം കണ്ടെത്താന്‍ ്രയാസമില്ല. ഈ ഗാനസാഹിതികളെല്ലാം ദദാവിഡ പാരമ്പര്യത്തില്‍ പിറവിയെടുത്തതാണല്ലോ. എന്നാല്‍ അറബിവ്യത്തങ്ങളോട്‌ സാമ്യമുളള ഇശലുകളുടെ ഉത്ഭവം ഇതില്‍ നിന്നു വൃതൃസ്തമാണ്‌. മാപ്പിളമാരുടെ മതപരവും സാംസ്കാരികവു മായ ജീവിതത്തെ ഏറെ സ്പര്‍ശിച്ച ചില അറബികാവ്യങ്ങളുടെ സ്വാധീനം അവയ്ക്കു പിന്നിലുണ്ട്‌. അറബിമലയാളകാവ്യകര്‍ത്താക്കളില്‍ ഖാസിമുഹമ്മദ ടക്കമുളള പലരും അറബിസാഹിതൃരംഗത്തും വൃക്തിമുദ്രപതിപ്പിച്ചവരാണ്‌. അറബിമലയാളത്തിലുളള അവരുടെ രചനകളില്‍ അറബികവിതകളുടെ ഈണ വഴക്കം പ്രകടമായിരുന്നു. വിശുദ്ധന്‍മാരെ പ്രകിീര്‍ത്തിക്കുന്ന മയലിദുകളും “MUGS MDA’, “ബുര്‍ദ്‌ തുടങ്ങിയ കാവ്യങ്ങളും മാപ്പിളമാര്‍ക്കിടയില്‍ വലിയ ്രചാരം നേടിയിരുന്ന സൃഷ്ടികളാണ്‌. അത്തരം കാവ്യങ്ങള്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി രൂപംകൊണ്ട ഇശലുകള്‍ക്കാണ്‌ അറബി വൃത്ത ങ്ങളോട്‌ സാദൃശൃമുളളത്‌. അറബിഡൃത്തങ്ങളോട്‌ സാമ്ൃമുളള ഇശലുകള്‍ ബദ്റുല്‍മുനീറിലെ “പോലെ നടപ്പ്‌ ശീലമില്‍' എന്നാരംഭിക്കുന്ന ആറാ മത്തെ ഇശലിന്‌ അറബിയിലെ ററജ്സ്‌ വൃത്തത്തിലെഴുതിയ കവിതകളുടെ ആലാപനരീതിയാണുളളത്‌. “മാനിതംഖാല്‌ എന്ന ഇശല്‍സംജ്ഞയാണ്‌ ഈ ഇശലിന്‌ കവി നല്‍കിയിരിക്കുന്നത്‌. 235 അറബിത്തമിഴിലെ ചെമ്പകവിരുത്തത്തില്‍ വരുന്നതും വൈദ്യര്‍ “ആദി അന്തം” എന്ന ഇശല്‍ സൂചനയില്‍ രേഖപ്പെടുത്തിയതുമായ ബദ്റുല്‍മുനീറിലെ എട്ടാഇശലിന്‌ അറബിയിലെ ററംല്‌ വൃത്തത്തോടുളള സാമ്യവും ചൂണ്ടിക്കാ ണിക്കപ്പെട്ടിടുണ്ട്‌. ഈ ഭാഗത്തെ, “എത്തും ഇപ്പരി/ശൊത്ത ബാലനില്‍ /പത്തിനി ഹുസ്‌/നുല്‍ ജമാല്‍ എപ്പളും അവ/രൊപ്പരം മനം/തപ്പിടാദെ/തരത്തിനാല്‍' എന്ന വരികള്‍, “ഫാഇലാത്തുല്‍ /ഫാഇലാത്തുന്‍ /ഫാഇലാത്തുന്‍ /ഫാഇലു൯' എന്ന “റംല്‌ വൃത്തത്തിന്റെ ഈണത്തില്‍ ചൊല്ലാവുന്നതാണ്‌. അറബിയിലെ “കഫീഫ്‌' വൃത്തത്തോട്‌ സാമൃമുളള ഇശലാണ്‌ “യെമന്‍ കെട്‌. ഖാസിമുഹമ്മദിന്റെ മുഹ്യിദ്ദീന്‍ മാല ഈ ഇശലില്‍ വരുന്നതാണ്‌. ഭാഷ യിലെ കാകളിയുടെ മട്ടിലും ഇതാലപിക്കാം. ബദ്റുല്‍മുനീര്‍(ഇ.58), ഒടുകത്തി ന്റെയും മാനിന്റെയും കഥ (ഇ.2) എന്നീ ഇശലുകള്‍ യെമന്‍കെട്ടിലാണ്‌ രചിച്ചി ട്ടുള്ളത്‌. ബദര്‍ഖിസ്തയിലെ “ഉറപ്പിപാന്‍ അരുള്‍കേട്ട്‌ എന്നു തുടങ്ങുന്ന നാല്‍പ താംഇശലിന്‌ അറബിയിലെ “ഹസ്ജ്‌ വൃത്തത്തോട്‌ സാദൃശ്യം കാണുന്നു. അറ ബിത്തമിഴിയില്‍ നിന്നുളള “രണ്ടാംതുദി’്‌ എന്ന ഇശല്‍സൂചനയാണ്‌ കാവ്യ ത്തില്‍ നല്‍കിയിരിക്കുന്നത്‌. ഭാഷാവ്യത്തങ്ങളോടും നാടന്‍പാട്ടുകളോടും സാമ്ൃയമുളളവ മാപ്പിളപ്പാട്ടുകളുടെ ഇശലുകള്‍ക്ക്‌ ഭാഷാവ്യത്തങ്ങളോടും, നാടന്‍പാട്ടുക ളുടെ ഈണങ്ങളോടുമുളള ബന്ധം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. “മഹാകവി ചേറ്റുവായി പരീക്കുട്ടി? എന്ന ്രമ്ഥത്തിന്റെ കര്‍ത്താവ്‌ ചേറ്റുവായി അബ്ദുല്‍ ഖാദറും, ബദ്റുല്‍മുനീര്‍ ഹുൃസ്നുല്‍ജമാലിന്‌ ആദ്യ വ്യാഖ്യാനമെഴുതിയ(1960) പുന്നയൂര്‍ക്കുളം വി. ബാപ്പുമാണ്‌ ഈ ദിശയിലുളള അന്വേഷണങ്ങള്‍ക്ക്‌ തുടക്കം കുറിച്ചവര്‍. ചേറ്റുവായി അബ്ദുല്‍ഖാദര്‍ 1960-ല്‍ ്പസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ ഇങ്ങ നെ രേഖപ്പെടുത്തുന്നു: മാപ്പിളപ്പാട്ടുകളിലെ ഇശലുകള്‍ അഥവാ, മട്ടുകള്‍ അല്ലെങ്കില്‍, വൃത്തങ്ങള്‍ പരിശോധിച്ചാല്‍ അവ ്രാവിഡവൃത്തങ്ങളിലുളള ഗീത 236 ങ്ങളുടെ അനുകരണമാണെന്നു കാണാം. കേക, കാകളി, മഞ്ജരി, പാന, നതോന്നത, ഓട്ടന്‍തുള്ളല്‍ എന്നീ വൃത്തങ്ങളുടെ മാതൃകകള്‍ മാപ്പിളഗീതങ്ങ ളില്‍ ഉണ്ട്‌. കൂടാതെ ഐവര്‍പ്പാട്ു, കോല്‍ക്കളി, പരിചമുട്ട, ഉടുക്ക്കൊട്ട, പുളളു വന്‍, കളം പാട്ട, ്രിപുട, നിരണം കൃതികള്‍, കുറത്തിപ്പാട്ു തുടങ്ങിയ നാനാ തരം പാട്ടുകളുടെയും അനുകരണങ്ങള്‍ ്രസ്തൃത ഗാനങ്ങളിലുണ്ട്‌. " ഹുസ്നുല്‍ജമാല്‍ വ്യാഖ്യാനത്തില്‍ പുന്നയൂര്‍ക്കുളം വി. ബാപ്പു, കാവ്യ ത്തിലെ ഏതാനും ഇശലുകള്‍ക്കു സമാനമായ ഭാഷാവ്യൃത്തങ്ങളുടെയും, നാടന്‍ പാട്ടുകളുടെയും പേരുസൂചിപ്പിക്കുന്നുണ്ട്‌. “പുകൈനാര്‍” എന്ന ഇശലിന്‌ “വഞ്ചി പ്പാട്ടിനോടും*(പുട൭, “ചൊന്നാർ നബികശ്‌” എന്ന ഇശലിന്‌ “അര്‍ദ്ധകേക്‌' യോടും (പു.208), മാന്‍കവിക്ക്‌ “പഞ്ചചാമരത്തോടും'(പു.167), “ആദിഅ രുമപ്പൊരുളിന്‌” മഞ്ജരിയോടും(പു.168൫) ഉളള ബന്ധം അദ്ദേഹം എടുത്തുകാണി ക്കുന്നു. മറ്റുചില ഇശലുകള്‍ക്ക്‌ കുറത്തിപ്പാട്ു, തുയിലുണര്‍ത്തുപാട്ട, ഓമന ക്കുട്ടന്‍, മാവേലിനാട്‌ എന്നിവയോടും സാമ്യം കണ്ടെത്തുന്നുണ്ട്‌. മാപ്പിളപ്പാട്ടുകളെ ഗണംതിരിച്ചു വൃത്തനിര്‍ണയംനടത്താന്‍ ആദ്യശ്രമം നടത്തിയത്‌ കുട്ടിക്കൃഷ്ണമാരാരാണ്‌. മാരാരുടെ “വൃത്തശില്പ ത്തില്‍ രന തരംഗിണി, നകാകളി, ഹംസപ്തുതം, വക്രതഛന്ദസ്സ്‌ എന്നിവ ഉദാഹരിക്കു മ്പോള്‍ വൈദ്യരുടെ ബദര്‍ഖിസ്ത, ബദ്റുല്‍മുനീര്‍ എന്നീ കാവ്യങ്ങളില്‍ നിന്നു ള്ള നിരവധിമൊഴികള്‍ ഗണംതിരിച്ചു പരിശോധിക്കുന്നുണ്ട. ഈ ഭാഗത്തി ലുള്ള വൃത്തങ്ങളോടെല്ലാം മാപ്പിളപ്പാട്ടുകളിലെ ഇശലുകള്‍ സാമ്യം പുലര്‍ത്തു ന്നുവെന്ന്‌ മാരാരുടെ പഠനത്തില്‍ വ്യക്തമാകുന്നു. വിവിധ ഭാഷാവഡൃത്തങ്ങളുടെ സ്വഭാവത്തില്‍ വരുന്ന വൈദൃരുടെ ഏതാനും ഇശലുകള്‍ കാണുക. നതോന്നത വൃത്തത്തോട്‌ സാമ്ൃമുളള “പുകയ്നാര്‍' എന്ന ഇശലില്‍ ബദ്റുല്‍മുനീര്‍ കാവ്യത്തിലുളള രണ്ടുമൊഴി, “മദിയെ നിന്‍ അബൂരാജാ ബിദിത്തുളെള അമാറാലെ മലങ്കിനോം ഇരുപേരും മുശിപ്പായല്ലോ അതിനാലെ മലരെ നിന്‍ മുറാദെണ്ടാം അദുപോലെ അണുവോഭളം മുനിയാതെ പൊരുത്തം എന്നില്‍” (ബ.മു. 9) കാകളിയോടു സാമ്ൃയമുളള “യെമന്‍ കെട്ട്‌ എന്ന ഇശലിലെ (ബ.മു. 58) രണ്ടുമൊഴികള്‍: 237 “അഞ്ചുംതരം പോല്‍ ഹരിറും ഉടുപ്പിച്ച്‌ ആകെ തുഭളങ്കും പുതപ്പും പുതപ്പിച്ചു ചെഞ്ചല്‍ മികച്ചൊരു താജാനദും ചൂടി ചിന്നബിരല്‍ക്കൊരു ചിത്തിര ഖാത്തമും” ബറ്റുല്‍മുനീറിലെ “ചൊന്നാർ നബികശള്‍്‌' എന്ന 6-ാം൦ ഇശലിന്‌ കേക യോട്‌ സാമ്യം കാണാം. “അപ്പള്‍ ബിവരം പോലെ അവളോടുരത്ത്‌ ബാര്‍ത്താ ചിപ്പും ഖമര്‍ബാന്‍കേടു ചെപ്പി ബദ്റോടൊണ്ട്‌ അപ്പോളദിന്‍ ഉമക്ക്‌ എന്നാല്‍ മുറാദെന്ദാമേ തപ്പാദൊരുമീമെണ്ഠം തയുലവര്‍കള്‍കൂടാ. ഇതുപോലെ “കെട്ടി ഇമാംഅലി” എന്ന ഇശലിലുളള ബദ്റുല്‍മുനീറിലെ ആദ്യമൊഴി നോക്കുക: “ഒയ്യെ എനിക്കുണ്ട്‌ പയ്ുല്‍ പിറായത്തില്‍ ഒത്തൊരുമിത്ത്‌ കളിത്തും കൊണ്ട്‌- ഒരുവന്‍ ഉറ്റൊരു ബാക്ക്‌ ഞാന്‍ തെറ്റിടാതെ (ഇ. 38) മുന്നുപാദമുളള ഈ മൊഴിയിലെ രണ്ടാംപാദത്തിലെ അന്തൃയപദംമാറ്റി നിര്‍ത്തിയാല്‍ അതിന്‌ കൃഷ്ണഗാഥയുടെ ചൊല്‍വടിവാണെന്നു കാണാനാവും. അതുപോലെ രാമചരിതത്തിലെ ചില വൃത്തങ്ങളോട്‌ സാമൃമുളളവയോ, മേല്‍ ഉദാഹരണത്തില്‍ കാണുന്നതുപോലെ പരിഷ്കരിച്ചവയോ ആയ ഇശലുകളു മുണ്ട്‌. നാടന്‍പാട്ടുകളുടെ ഈണത്തില്‍വരുന്ന ചില മാപ്പിളപ്പാട്ട്‌ ഇശലുകളു ണ്ട്‌. കുമ്മിയടിയുടെ ഈണത്തിനു സമാനമായ ഇശല്‍, കുമ്മി” എന്ന പേരില്‍ തന്നെയാണറിയപ്പെടുന്നത്‌. ഇതുപോലെ കുറത്തിപ്പാട്ടിന്റെ ഈണത്തിലും ഇശ ലുകളുണ്ട്‌. മാപ്പിളപ്പാട്ടിലെ “സുഖത്തോടെ എന്ന ഇശലിന്‌ തോറ്റംപാട്ടിനോടുളള സാദൃശ്യം വി.എം. കുട്ടി സുചിപ്പിക്കുന്നതു കാണാം.” ബദ്റുല്‍ മുനീറിലെ, “ഉടനെ ജൂമൈലത്തിറങ്ങി നടന്ന്‌ ചെണ്ട്‌ ഉരയുന്നവനോടെന്‍ കൂടെ വരണമെന്ന്‌ 238 ബടിവുറ്റരശീ ബിളിക്കുന്നടുത്ത്‌ കാമാന്‍ ബളരെ കൊദിയെങ്കില്‍ ഇങ്കെബാരട്ടെ തേമാന്‍൯ന്‍” (ഇ.74) എന്ന ഇശലും, “ശിവനെ വാഴുന്നോരു പൊന്നും പകവനാണേ, കുടെ നിരുപിക്കുന്നാന്നോ പൊന്നും പകവാ൯ എന്ന ഈരടിയും ഒരേമട്ടില്‍ ആലപിക്കാവുന്ന താണ്‌. “കറുത്തപെണ്ണേ, കരിങ്കുഴലീ, നിനക്കൊരുത്തന്‍ കിഴക്കുദിച്ചു്‌ എന്ന നാടന്‍പാട്ടിന്റെ ഈണവഴക്കം മലപ്പുറംപടപ്പാട്ടിലെ ‘മറത്ത്സഖും” എന്ന ഇശലിനോടു ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌. “അടച്ച്‌ കണ്ണീര്‍ തുടച്ചുമന്നന്‍ അകം ബെറുപ്പായി മുശിത്തിരിക്കയ്‌ പടയില്‍ ബീണ്‌ ചകപ്പെട്ടോരെ പ്യല്‍കള്‍ മാദര്‍ മടവാര്‍കളും അടുത്ത്‌ നിണ്ട്‌ സൊരൂപം മുമ്പില്‍ അലയ്ന്‌ ബീണും നിലബിളിയായി.” (മ.പ. 58) സഖൂം പടപ്പാട്ടില്‍ നിന്നുളള “ആരമ്പ്‌ എന്ന ഇശലില്‍ രചിച്ച, “പുമകളാനെ ഹുസ്നുല്‍ ജമാല്‍ /പുന്നാരത്താളം മികന്ദെ ബീവി” എന്നു തുടങ്ങുന്ന വരികള്‍ക്ക്‌ “മാവേലി നാടുവാണീടും കാലം/മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണപ്പാട്ടിന്റെ ഈണം തന്നെയാണുളളത്‌. വൈദ്യരുടെയോ മറ്റേതെങ്കിലും അറബിമലയാളകവികളുടെയോ ഇശലു കള്‍ക്ക്‌ ദ്രാവിഡവഡൃത്തരീതികളോടുള്ള സാമ്യം അവയുടെ പൊതുപാരമ്പര്ൃ ത്തെയാണ്‌ കാണിക്കുന്നത്‌. അപ്പോഴും ആലാപനത്തില്‍ അവ കാത്തുസൂക്ഷി ക്കുന്ന വ്ൃതിരിക്തത തിരിച്ചറിയേണ്ടതുണ്ട്‌. സൂഷ്മമായ അപഗ്രഥനത്തില്‍ കാകളിയുടെയോ, ഗാഥയുടെയോ മറ്റേതെങ്കിലും വൃത്തങ്ങളുടെയോ ഗണമാ ്രാഘടനയോടും ചൊല്‍വടിവിനോടും സാമ്യം പുലര്‍ത്തുമ്പോഴും അവയില്‍ നിന്നും വിഭിന്നമായ ഒരു മട്ടിലാണ്‌ അതാലപിക്കപ്പെടുക. പരമ്പരാഗതമായി പിന്തുടര്‍ന്നുപോരുന്ന ഒരു ഈണവഴക്കം അവയ്ക്കുണ്ട്‌. ഈ വൃത്യസ്തത യാണ്‌ അതിന്റെ അസ്ഥിത്വത്തിന്‌ നിദാനമായി നിലകൊള്ളുന്നത്‌. +k 239 കുറിപ്പുകള്‍ 1. “കാവ്യം ്രാഹൃമലങ്കാരാത്‌ സന്ദര്യമലങ്കാര: സദോഷ ഗുണാലങ്കാരഹാ നാദാനാഭ്യാം” - വാമനന്‍, കാവ്യാലങ്കാരസൃഗ്തം 1.1, 1-3 2, ഡോ. ടി. ഭാസ്‌ക്കരന്‍, ഭാരത?യകാവ്യശാസ്്തം, (കേരളഭാഷാ ഇന്‍സ്റ്റി റ്യുടു, തിരുവനന്തപുരം, 1994). പു. 196 3. എം.എ. റഹ്മാന്‍, “മൊ്രാല്‍ഇശല്‍പെരുമ്‌, ഭാഷാപോഷിണി, 27, 11, (ഏ(്രില്‍ 2004), പു.9 4. പുലിക്കോട്ടില്‍ ഹൈദര്‍, പുലിക്കോട്ടില്‍ ക്ൃത്ികശ്‌, എഡി. എം.എന്‍ കാരശ്ശേരി, (കേരളസാഹിതൃഅക്കാദമി തൃശൂര്‍, 2007) പു.163 5. എം.എന്‍. കാരശേരി, “അറബിമലയാളസാഹിതൃം', കുറിമാനം, (പി.കെ. ബ്രദേഴ്സ്‌, കോഴിക്കോട്‌, 1989), പു. 87 6. ഇതിന്റെ വ്യാഖ്യാനത്തില്‍ സുഫയ്റയെക്കൊണ്ട്‌ ഈ വിധം സംശയം ്രകടിപ്പിച്ചതു വഴി കവി ബദ്റുല്‍മുനീറിന്റെ അലോകസാധാരണമായ സനന്ദരഴയവിശേഷത്തെ വര്‍ണിക്കുകയാണെന്ന്‌ വ്ൃയക്തമാക്കിയശേഷം, പുന്നയൂര്‍ക്കുളം വി.ബാപ്പു ഉള്ളൂര്‍ പിംഗളയുടെ സനന്ദര്യത്തെ വര്‍ണി ക്കാന്‍ ഗ്രയോഗിച്ച ഇതേ ഉപമാനം ഉദ്ധരിക്കുന്നുണ്ട്‌. അതിനേക്കാള്‍ വളരെമുമ്പാണ്‌ വൈദ്യരുടെ വര്‍ണന എന്നും അദേഹം ചൂണ്ടിക്കാണി ക്കുന്നു: “രാകേന്ദു മണ്ഡലമൊന്നല്ലീ-രണ്ടെങ്കി ലേകം ്രതിച്ചന്ദം-ഏതതിങ്കല്‍ താഴോട്ടുപോന്നതെന്തമ്പിളി” (ഉളളൂര്‍) പുന്നയൂര്‍കുളം വി.ബാപ്പു, ഹുസ്ന്യുല്‍ജ്മാല്‍ ബ്വദ്റുല്‍മുന്നീര്‍ വ്യാഖ്യാ നം, (യു.കെ.സി. ഗ്രസ്സ്‌, കുന്നംകുളം, 1960), പു.225 7. ശൂരനാട്‌ കുഞ്ഞന്‍പിളഭള, ചന്ദ്രിക റിപ്പബ്ലിക ദിനപ്പതിപ്പ്‌, കോഴിക്കോട്‌ -1970. 8. അഭിമുഖം : അബൂബക്കര്‍ കിഴിശ്ശേരി 5-4-2015 9. സി.പി. ശ്രീധരന്‍, ‘ഉബൈദിന്റെ ജീവിതം , Qaamiainag aMensnm ടുത്ത കവിതകള്‍, സമ്പാ.നഫീസാ ഉബൈദ്‌, (നാഷനല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം, 1980), പൂ. 16 10. “ശരീരത്തിനൊത്ത കാലുകള്‍ മാന്‍കൊമ്പാണൊ എന്നും, പാദത്തിനൊ ത്ത വിരലുകള്‍ക്ക്‌ പളുങ്കകാണോ എന്നും ശങ്കിക്കുന്നിടത്തുള്ള അല 240 ഞാരത്തിന്‌ ഈചിതൃകുറവുണ്ട്‌. നായികയെ വര്‍ണിച്ചുവര്‍ണിച്ച്‌ മുന്നോ ടുപോകുമ്പോള്‍ കവിഭാവന കാടുകയറിയ അനുചിതസന്ദര്‍ഭങ്ങള്‍ പഴയ കാല മലയാളകവിതയില്‍ ധാരാളമായി കാണാം. ഇ്രബാഹിം ബേവിഞ്ച, “കാവ്യാലങ്കാരങ്ങള്‍ വൈദ്ൃര്‍പാട്ടുകളില്‍', മഹാ കവി മോയില്‍കുട്] വൈദ്യര്‍ ചഠനങ്ങള്‍, പൂ. 113 11. ബാലകൃഷ്ണന്‍ വളളിക്കുന്ന്‌, മഹാകവി മോയില്‍ കുട്ടി ഒഴവദ്യരുടെ കാവ്യലോകം, (വചനം ബുക്‌സ്‌, കോഴിക്കോട്‌ 2014),പു. 244-251 12, ടി.പു. 250 13. ഹസന്‍ നെടിയനാട്‌, മാച്ഛിളച്ചാടിന്റെ വേരുകള്‍ തേടി, (വചനം ബുക്‌സ്‌, കോഴിക്കോട്‌ 2012), പു.28 14. ചേറ്റുവായി അബ്ദുല്‍ഖാദര്‍, മഹാകവി? ചേറ്റുവായി പരിക്കുട്ടി, (പി.കെ. ബ്രദേഴ്സ്‌, കോഴിക്കോട്‌, 1960) പു.28, 29 15. വി.എം. കൂട്ടി, മാച്ചിളച്ചാട്ടിനെ തായ്വേരുകള്‍, (കേരളസാഹിതൃഅക്കാ ദമി, തൃശൂര്‍, 2007) പു.33 241 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. ഭാഗം മൂന്ന്‌ വ്യവഹാരത്തിന്റെ ഭിന്നതലങ്ങള്‍ 242 വൈദ്ൃര്‍ക്കൃതികളുടെ വൃവഹാരതലം - ്രവേശകം വൈദൃര്‍ക്കൃതികള്‍ നിര്‍വുഹിക്കുന്ന വൈവിധ്യമാര്‍ന്ന വൃവഹാരങ്ങളു ടെ സ്വഭാവമന്വേഷിക്കുകയാണ്‌ ഈ യൂനിറ്റിന്റെ ലക്ഷ്യം. “വ്യവഹാരം” (Dis- cours¢)എന്ന സംജ്ഞയ്ക്ക്‌ അതിന്റെ ശബ്ദകോശാര്‍ത്ഥം മാ്രം മുന്‍നിര്‍ ത്തിയുള്ള ഒരന്വേഷണം ഇപ്പോള്‍ (്പസക്തമല്ല. ഭാഷ (പപയോഗിക്കുന്നതിന്റെ സവിശേഷരുപങ്ങളെ, വ്ൃത്യസ്തവ്യവഹാര ങ്ങളായി പരിഗണിച്ചുവരാറുണ്ട്‌. ഭാഷാപഠനക്ടാസ്തുകളില്‍ നിവേദനം, കത്ത്‌, ഉപന്യാസം, ്രഭാഷണം തുടങ്ങിയവയെ ഭാഷയുടെ വിവിധവ്ൃയൃവഹാരങ്ങളായി പരിഗണിച്ചുവരുന്നത്‌ ഈ അര്‍ത്ഥത്തിലാണ്‌. പ്രയോഗിക്കുന്ന സന്ദര്‍ഭവും, സ മീപനങ്ങളുമനുസരിച്ച്‌ ഈ പദത്തിന്‌ കൂടുതല്‍ അര്‍ത്ഥവ്യാപ്തി കൈവരു ന്നതു കാണാം. “പ്രബന്ധം, പാഠകം എന്നൊക്കെയാവും അതിന്റെ ശബ്ദകോശാര്‍ത്ഥം. വാക്യഘടനയ്ക്കപ്പുറമുള്ള ഭാഷാഖണ്ഡമായി വൈയാകരണന്‍മാരും, ഗണപര മായ വേര്‍തിരിവുകള്‍ നടത്താന്‍ വിമര്‍ശകനെ പ്രാപ്തനാക്കുന്ന ഭാഷാരൂപ മായി സാഹിതൃവിമര്‍ശകരും അതിനെ സമീപിക്കുന്നു.” ' ആധുനികോത്തരപരിസരങ്ങളിലെ വ്യവഹാരചര്‍ച്ചകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്‌ ഗഫ്ഞ്ച്‌ സൈദ്ധാന്തികനായ മിഷേല്‍ഫുൂക്കോവിന്റെ (1926- 1984) നിരീക്ഷണങ്ങളാണ്‌. “ജ്ഞാനവും അധികാരവും തമ്മിലുള്ളബന്ധത്തെ അനാവരണം ചെയ്യാനും, ചരി്തത്തിന്റെ കര്‍ത്തൃനിരപേക്ഷസ്വഭാവം വിശദമാ ക്കാനും, മാനവികവിഷയങ്ങളുടെ ആപേക്ഷികപദവിയെ നിര്‍വുചിക്കാനുമെ ലലാം ഫൂക്കോ കണ്ടെത്തിയ വഴി വ്യവഹാരത്തെ അപഗ്രഥിക്കുകയാണ്‌. വ്യവ ഹാരമാണ്‌ ഫുൂക്കോവിന്റെ അപ്രഗഥനത്തിലെ ഏറ്റവും ്രാഥമികമായ ഏകക മെന്നു പറയാം. അപ്രകാരം സമൂഹത്തിന്റെയും ചരിശ്രത്തിന്റെയും അനനൃത കളില്‍ വേരുകളുള്ള ഭാഷാ്രയോഗങ്ങളാണ്‌ അദ്ദേഹത്തിനു വ്യവഹാരം. സമൂ ഹത്തില്‍ ഭാഷയുടെ (കമബദ്ധവും സുഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ വിശദീ കരിക്കാന്‍ സാമൂഹികശാസ്ര്രജ്ഞനെ പ്രാപ്തനാക്കുന്ന ഒരു സൈദ്ധാന്തിക 243 സംവര്‍ഗമാണ്‌ വ്യവഹാരം” എന്ന വസ്തുതയിലേക്ക്‌ ഫുൂക്കോയുടെ നിരീക്ഷ ണങ്ങള്‍ വിരല്‍ ചൂണ്ടുന്നു. വൈദൃര്‍ക്കൃതികളുടെ വ്യൃവഹാരതലം അന്വേഷിക്കുമ്പോള്‍ അതിന്‌ പര സ്പരപൂരകങ്ങളായ രണ്ടുതലങ്ങളുണ്ടെന്നുകാണാം. എഴുത്തിനകത്തുള്ള വ്യവ ഹാരമാണ്‌ ഇതിലൊന്ന്‌. കവിദര്‍ശനത്തിന്റെ ്രകടഭാവങ്ങളായ സ്വാതന്ത്ര്യ സങ്കല്‍പം, സ്രത്രീവിമോചനസങ്കല്‍പം, ദ്രാവിഡീയതയോടും, കാല്‍പനികത യോടും, ആധുനികതയോടുമുള്ള സമീപനം മുതലായ കൃതികളിലെ ആന്തര വഴ്ആവഹാരങ്ങളെക്കുറിച്ചുളള അന്വേഷണം പ്രസക്തമായിത്തീരുന്നുണ്ട്‌. അതു പോലെ കവി തന്റെ കാലത്തിലും, പില്‍ക്കാലസമുഹത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങളിലും ചെലുത്തിയ സ്വാധീനവും പ്രധാനമത്രെ. ഇങ്ങനെ വൃതൃസ്ത ങ്ങളായ മണ്ഡലങ്ങളിലുള്ള വൈദൃര്‍ക്കൃതികളുടെ വ്യവഹാരം ഈ ഭാഗത്തു ചര്‍ച്ചചെയ്യുന്നു. +k കുറിപ്പുകള്‍ 1. ഡോ.പി.പി.രവീന്ദ്രൻ, ഫുക്കോ-വര്‍ത്തമാനത്തി്&െ ചരിശ്തം, 2-90 al, (കേരളഭാഷാ ഇന്‍സ്റിറ്റ്യുട്ട, തിരുവനന്തപുരം), പൂ. 18 2, ടി.പ. 17-20 244 അധ്യായം : 6 രാഷ്ര്രീയദര്‍ശനം സ്വാതന്ത്രയത്തിന്റെ അഭിലാഷം മോയിന്‍കുട്ടി വൈദ്യരുടെ മുഖ്യപമേയങ്ങളായി വിലയിരുത്തപ്പെടാറു ള്ളത്‌ പ്രണയവും പോരാട്ടവുമാണ്‌. യാവനകാലത്തു രചിച്ച ചില കത്തുപാട്ു കളിലും, ഹുസ്നുല്‍ജമാലിലും ്രണയത്തിന്റെ സന്ദര്യം ആവിഷകരിച്ച കവി വിവിധ സന്ദര്‍ഭങ്ങളിലായി ഏതാനും ഒപ്പനപാട്ടുകളും കീര്‍ത്തനങ്ങളും ലഘു കവിതകളും രചിച്ചിട്ടുണ്ട്‌. ജീവിതാന്തൃത്തില്‍ ഒരു ചരിത്രകാവ്യത്തിന്റെ രചന യ്ക്കും തുടക്കം കുറിച്ചിരുന്നു. ഇത്തരം സംഭാവനകള്‍ മാറ്റിനിര്‍ത്തിയാല്‍ പടപ്പാട്ടുകളുടെ മേഖലയില്‍ തന്നെയായിരുന്നു കവിയുടെ സര്‍ഗസഞ്ചാരം. അദ്ദേഹത്തിന്റെ ബദര്‍-ഉഹദ്‌- മലപ്പുറം പടപ്പാട്ടുകള്‍ അറബിമലയാളസാഹിതൃത്തിലെ ഏറ്റവും മികച്ച കൃതി കളുടെ ഗണത്തില്‍ വരുന്നവയാണ്‌. 20-ാം വയസ്സില്‍ രചിച്ച ബദ്റുല്‍മുനീറിനു മുമ്പുതന്നെ 95 ഇശലുകളി ലായി സലീഖത്ത്‌ പടപ്പാട്ട എന്ന ദീര്‍ഘകാവ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട. അന്ന ത്തെ സാമൂഹികസാഹചരൃത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സൃഷ്ടി യായിരുന്നു അത്‌. ബാലസാഹിത്യവിഭാഗത്തില്‍ വരുന്ന എലിപ്പട, മീന്‍പട എന്നിവയിലും പോരാട്ടം തന്നെയാണ്‌ പ്രമേയം. ആയിരത്തൊന്നുരാവുകളിലെ കഥകളെ അനുസ്മരിപ്പിക്കുന്ന സലാസീല്‍ഖിസ്തയിലും പോരാട്ടം ്രധാനവിഷ യമായി കടന്നുവരുന്നു. ഇവയുടെയും രചനാകാലം ബദ്റുല്‍മുനീറിന്റെ പിറവി ക്കു മുമ്പുതന്നെയാണ്‌. ്രണയകാവ്യം രചിച്ചതിന്റെ പേരില്‍ യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടക്കാനാണ്‌ പടപ്പാട്ടുകളുടെ രചനയില്‍ മുഴുകിയതെന്ന പരമ്പരാഗതധാരണ ശരിയല്ല. കാവൃരചനയുടെ തുടക്കംമുതലേ, അദ്ദേഹത്തിന്‌ വീരരസ്രപധാനമായ ആഖ്യാനങ്ങളോട്‌ (al തൃേക മമതയുണ്ടായിരുന്നു എന്നു വ്യക്തം. ‘മാപ്പിളവൈകാരികതയുടെ രണ്ടു മുഖ്യ്േസോതസ്സുകള്‍ വീരവും ശൃംഗാരവുമാണെന്ന മില്ലറുടെ നിരീക്ഷണത്തി ന്‌ വൈദ്യര്‍കൃതികളുടെ പഠനത്തില്‍ സവിശേഷവപ്രസക്തിയുണ്ട്‌. 245 കേരളചരിത്രത്തില്‍ നിന്നും അറേബ്യന്‍ -പേര്‍ഷ്യന്‍ പൂുരാവഡ്യത്തങ്ങളില്‍ നിന്നുമായി കാവ്യ്ൂപമേയം കണ്ടെത്തുമ്പോള്‍ പോരാട്രപധാനമായ ആഖ്യാന ങ്ങള്‍ക്ക്‌ പ്രാമുഖ്യം കൈവന്നത്‌ ആകസ്മികമാകാനിടയില്ല. അത്തരം സംഭവ ങ്ങളുടെ ആഖ്യാനം സാമൂഹികമായ ഒരനിവാരൃത കൂടിയായി മാറിയ ചരിത്ര ഘട്ടത്തിലായിരുന്നു വൈദ്യരുടെ ജീവിതം. സാധാരണജനങ്ങളും അധികാര കേന്ദ്രങ്ങളുമായുള്ള സംഘര്‍ഷം അതിന്റെ പാരമൃതയിലെത്തിയപ്പോഴാണല്ലോ, കവി തന്റെ രചനകള്‍ നിര്‍വ്വഹിക്കുന്നത്‌. യുദ്ധകാവഡ്യങ്ങള്‍ - പ്രാചീന മദ്ധ്യകാലസാഹിതൃത്തില്‍ വീരരസ്രപധാനങ്ങളായ യുദ്ധാഖ്യാനങ്ങള്‍ ്രാചീനമധ്യകാലസാഹിതൃ ങ്ങളിലുടനിീളം കാണാം. നാട്ടുരാജാക്കന്മാര്‍ക്കിടയില്‍ നടന്നിരുന്ന യുദ്ധങ്ങളും, അങ്കം, കളരി, പൊയ്ത്ത്‌ മുതലായവയും സര്‍വ്വസാധാരണമായ ചുറ്റുപാടില്‍, അതിന്റെ ആഖ്യാനങ്ങള്‍ സാഹിതൃത്തിലും വ്യാപകമായത്‌ സ്വാഭാവികമത്രേ. രാമചരിതകര്‍ത്താവ്‌ പ്രമേയം സ്വീകരിച്ചത്‌ രാമായണം യുദ്ധകാണ്ഡത്തില്‍ നി ന്നാണ്‌. ബൃഹത്തായ രാമായണകാവൃത്തില്‍ നിന്ന്‌ യുദ്ധകാണ്ഡം തിരഞ്ഞെടു ക്കുമ്പോള്‍ കവി മുന്നില്‍കണ്ടത്‌ “ഴിയില്‍ ചെറിയവരായ” സാധാരണജന ങ്ങളെയായിരുന്നു. വലിയ വിദ്യാഭ്യാസമോ സമ്പത്തോ ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും ആയോധനകലയില്‍ തല്‍പ്പരരായിരുന്ന സാധാരണക്കാര്‍. അന്നത്തെ സാമൂഹി ക്രകമത്തില്‍ ഭൂരിപക്ഷം വരുന്ന ഇവര്‍ക്ക്‌ ആവേശവും ആഹ്ലാദവും പകരാന്‍ ഭക്തിസാന്ദ്രവും വീരരസ്രപധാനവുമായ ഇതിവൃത്തം കണ്ടെത്തിയത്‌ ചീരാമ കവി പുലര്‍ത്തിയ ഈചിതൃദീക്ഷയുടെ ദൃഷ്ടാന്തമാണ്‌. കണ്ണശ്മകവികളും, എഴുത്തച്ഛനും, കുഞ്ചന്‍നമ്പ്യാരുമെല്ലാം യുദ്ധരംഗങ്ങ ളുടെ ആവിഷ്കരണത്തില്‍ തല്‍പരരായിരുന്നു. ശങ്കരപ്പണിക്കരുടെ ഭാരതമാല യും എഴുത്തച്ഛന്റെ മഹാഭാരതംകിളിപ്പാട്ടും നൂറ്റാണ്ടുകളായി ആസ്വാദകരെ ആ കര്‍ഷിച്ചതിനു പിന്നില്‍ അവയില്‍ സ്ഫുൂരിച്ചുനില്‍ക്കുന്ന ഭക്തിഭാവത്തോടൊ പൂം വീരരസവും മുഖ്യപങ്കുവഹിച്ചിട്ടുണ്ട. വടക്കന്‍പാട്ടുകളും തെക്കന്‍പാടും നിരക്ഷരരായ സാധാരണജനങ്ങള്‍ തലമുറകളിലൂടെ കൈമാറികാത്തു സൂക്ഷി ചചതും ഇതേ കാരണംകൊണ്ടു തന്നെ. അതിലെ നായകന്മാരുടെ വീരശൂരപരാ ശ്രമങ്ങള്‍ വാഴ്ത്തി ആവേശഭരിതരാകാനും, താദാത്മീകരണം പ്രാപിക്കാനും, ആബാലവൃദ്ധം ജനങ്ങള്‍ക്കും സാധിച്ചിരുന്നു. 246 അറബിമലയാളത്തിലെ യുദ്ധകാവ്യങ്ങള്‍ അറബിമലയാളത്തിലെ പോരാട്ടം ്രമേയമായിവരുന്ന ആഖ്യാനകാവ്യൃ ങ്ങളാണ്‌ പടപ്പാട്ടുകള്‍. ഈ മേഖലയിലെ ഏറ്റവും സമ്പന്നമായ കാവൃയശാഖ യാണിത്‌. അച്ചടി സാര്‍വ്വത്രികമാകുന്നതിനു മുമ്പുതന്നെ വാമൊഴിയിലൂടെയും, കൈയെഴുത്തൃരരതികളിലുടെയുൃം നിരവധി കൃതികള്‍ ഈ രംഗത്ത്‌ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. രചനാകാലം നിര്‍ണ്ണയിച്ചിട്ടില്ലാത്തതും, അജ്ഞാതകര്‍ ത്തൃകങ്ങളുമായ അനേകം പാട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പടപ്പാട്ടുശാഖയില്‍ ആയിരത്തി അഞ്ഞൂറിലേറെ രചനകളുള്ളതായി മാപ്പിളപ്പാട്ടുകളുടെ സമ്പാദ കനായ ക്ലാപ്പന കോട്ുക്കാട്ടു ശംസുദ്ദീനെ ഉദ്ധരിച്ചു കെ.എം. ബഹാവുദ്ദീന്‍ രേഖ പ്പെടുത്തിയിട്ടുണ്ട്‌.. യുദ്ധവും സംഘര്‍ഷവുമെല്ലാം ഗ്രമേയമായിവരുന്ന മലയാളകാവ്യങ്ങള്‍ നാടന്‍പാട്ടുകള്‍ മുതലായവയെക്കാള്‍ പതിന്മടങ്ങ്‌ രചനകള്‍ ഈ ഗണത്തില്‍ അറബിമലയാളത്തിലുണ്ട്‌. അവയില്‍ നല്ലൊരുഭാഗവും ഇന്നു ലഭ്യമല്ല. എഴുതി സൂക്ഷിക്കാത്തവയോ, അച്ചടിക്കാത്തവയോ ആയ രചനകളും, ്രിട്ടീഷ്‌ അധി കാരികള്‍ ഏര്‍പ്പെടുത്തിയ നിരോധനംമൂലം നഷടപ്പെട്ട കൃതികളും അസംഖ്യൃ മത്രേ. പടപ്പാട്ടുകള്‍ പിറന്ന സാമൂഹിക-രാഷ്്രീയപശ്ചാത്തലം പതിനെട്ടും, പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ പോരാട്രപധാനങ്ങളായ പാട്ടുകളുടെ ഒരു പ്രവാഹംതന്നെ ഈ രംഗത്തുണ്ടായി. അതാകട്ടെ ഒരു യാദ്ൃ ചിക ്രതിഭാസമായിരുന്നില്ലതാനും. അവയുടെ പിറവിക്കും, ഗ്പചാരത്തിനും നിദാനമായിത്തീര്‍ന്ന സാമൂഹിക-രാഷ്്രീയചുറ്റുപാടുകള്‍ ്രതൃയേകവിശകല നം അര്‍ഹിക്കുന്നുണ്ട. ഇതേ കാലഘട്ടത്തില്‍ പ്രചാരംനേടിയ കെസ്സുപാട്ടുക ളില്‍ സ്ഫുരിച്ചുനില്‍ക്കുന്ന ്രണയഭാവത്തിന്‌ വൈയക്തികവികാരത്തിന്റെ തലമാണുള്ളതെങ്കില്‍ പടപ്പാട്ടുകളിലെ വീരരസം സാമുഹികവികാരമായി പടര്‍ ന്നു വ്യാപിക്കുന്നതു കാണാം. അവ ഒരു സംഘചേതനയുടെ ആവിഷ്കാരങ്ങ ളായിരുന്നു. അവ പാടിയും ആസ്വദിച്ചും പുളകംകൊണ്ടവരും, (്രിട്ടീഷ്വിരുദ്ധ ചെറുത്തുനില്‍പ്പുകളുടെ ഭാഗമായവരും, അസംഖ്ൃമായിരുന്നു. 247 പടപ്പാട്ടുകളും, രബിട്ടീഷ മലബാറിലെ സാമൂഹിക-രാഷ്രീയ ചുറ്റുപാടുകളും ഇന്ത്യന്‍അറബിസാഹിതൃത്തിലെ സമരകാവ്യങ്ങളെപ്പോലെ, അറബിമല യാളത്തിലെ പടപ്പാട്ടുകള്‍ക്കും കളമൊരുക്കിയത്‌ പോര്‍ച്ചുഗീസ്‌ അധിനിവേശ കാലത്തെ സംഘര്‍ഷങ്ങള്‍ തന്നെയാണെന്നു കരുതാവുന്നതാണ്‌. തീരദേശ ങ്ങള്‍ കേന്ദ്രീകരിച്ച്‌ സംഘജീവിതം രൂപപ്പെടുത്തുകയും ആഭ്യന്തരവും വൈദേ ശികവുമായ വാണിജ്യവ്യാപാരബന്ധങ്ങളില്‍ സജീവമാകുകയും, ചെയ്തിരുന്ന മാപ്പിളമാരുടെ ജീവിതചുറ്റുപാടുകളില്‍ അതു കനത്ത ആഘാതമേല്‍പ്പിച്ചു. അവരില്‍ പലരും ഉള്‍പ്രദേശങ്ങളിലേക്ക്‌ കുടിയേറുകയും, ഉപജീവനത്തിനാ യി പുതിയമാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. വലിയൊരുവിഭാഗം കൃഷിയി ലും, ചെറുകിടവ്യവസായങ്ങളിലും വ്യാപൃതരായി ജീവിതം നയിച്ചുതുടങ്ങി. തുടര്‍ന്നുവന്ന ്രിട്ടീഷ്‌ ആധിപതൃം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ ണമാക്കുന്നതായിരുന്നു. തുടക്കത്തില്‍ വ്യാപാരം എന്ന ഗ്രഖ്യാപിതലക്ധൃമാണ്‌ ഇംഗ്ലീഷുകാര്‍ക്കും ഉണ്ടായിരുന്നത്‌. പക്ഷേ, സാഹചര്യങ്ങള്‍ അനുകൂലമെന്നു കണ്ടപ്പോള്‍ നാട്ടുരാജാക്കന്മാരെ വരുതിയിലാക്കാനും ഭരണത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കാനും അവര്‍ നടത്തിയ ശ്രമം വിജയം കണ്ടു. തങ്ങളുടെ അധികാരം ഉറപ്പിച്ചുനിര്‍ത്താനും വ്യാപിപ്പിക്കാനും അനുയോ ജൃമായ തന്ത്രങ്ങളാണ്‌ ബ്രിട്ടീഷുകാര്‍ മലബാറില്‍ ആവിഷകരിച്ചിരുന്നത്‌. ഭൂ്പഭുക്കളായ ജന്മിമാരെ പിണക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. എല്ലാ നികു തിഭാരവും സാധാരണക്കാരായ ചെറുകിടകര്‍ഷകരുടെയും കച്ചവടക്കാരുടെയും ചുമലിലായിരുന്നു. ജന്മിമാരും, കര്‍ഷകരും തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങ ളില്‍ എപ്പോഴും ജന്മിമാരെ പിന്തുണക്കുന്ന സമീപനമായിരുന്നു അധികാരി കള്‍ സ്വീകരിച്ചിരുന്നത്‌. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകളില്‍ നല്ലൊരുഭാഗം പ്രതേകിച്ചു മുതല്‍മുടക്കോ, അധ്വാനമോ കൂടാതെ പാട്ടമായി ജന്മിമാര്‍ക്കും, നികുതിയിനത്തില്‍ ബ്രിട്ടീഷ്‌ അധികാരികള്‍ക്കും നല്‍കേണ്ടിയിരുന്നു. കര്‍ഷ കരുടെ ്രതിഷേധങ്ങളോ, നിസ്സലഹായകതയോ ആരും ഗനിച്ചിരുന്നില്ല. എല്ലാ തീരുമാനങ്ങളിലും പ്രകടമായ കര്‍ഷകവിരുദ്ധസമീപനം ദൃശ്യമായിരുന്നു. കൃഷിഭൂമിയിലെ ഉല്‍പ്പാദനം പങ്കിടുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി 116 ്രമുഖജന്മിമാരുടെ ഒരു യോഗം ബ്രിട്ടീഷ്‌ അധികാരികള്‍ കോഴിക്കോട്‌ വിളി ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന്‌ “നീണ്ട അന്വേഷണങ്ങള്‍ക്കും ജന്മിമാരുമായി നട ത്തിയ ചര്‍ച്ചകള്‍ക്കും ശേഷം 1805-ല്‍ നെല്‍കൃഷിക്കാര്‍ക്ക്‌ മൊത്തം ഉല്‍പ്പാദന ത്തിന്റെ മൂന്നിലൊന്ന്‌ അവകാശപ്പെടാം എന്ന തീരുമാനത്തിലെത്തുകയാണു 248 ണ്ടായത്‌. മൊത്തം ഉല്‍പാദനത്തില്‍ നിന്നും വിത്തുകളും മറ്റു ചെലവുകളും കിഴിച്ച ശേഷമുള്ളതാണിത്‌. ശേഷിച്ചതില്‍ 6൦0 ശതമാനം ഗവണ്‍മെന്റിനും 40 ശതമാനം ജന്മിക്കും എന്നാണ്‌ തീരുമാനിക്കപ്പെട്ടത്‌.”* നെല്‍കൃഷിയുടെ മാത്ര മല്ല, മറ്റു കാര്‍ഷികവിളകളുടെ കാരൃത്തിലും ഈ നിലപാടു തന്നെയാണുണ്ടാ യിരുന്നത്‌. കാര്‍ഷികവിളകളുടെ മൂല്യം പണമായി നിശ്ചയിച്ചതും, കര്‍ഷകരെ ്രയാസത്തിലാഴത്തി. ഉല്‍പ്പന്നങ്ങളുടെ കമ്പോളനിരക്കിനേക്കാള്‍ ഉയര്‍ന്നവില യായിരുന്നു അവയ്ക്കു കണക്കാക്കിയിരുന്നത്‌. യഥാസമയം നികുതിയടക്കാന്‍ കഴിയാത്ത കര്‍ഷകരുടെ വീടുകള്‍ ജപ്തിചെയ്യുന്നതും, വീട്ടുപകരണങ്ങള്‍ കണ്ടുകെട്ടുന്നതും, ശാരീരികപീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും നിതൃസംഭവങ്ങ ളായിത്തീര്‍ന്നു. മറ്റു മേഖലകളില്‍ ഉപജീവനം തേടിയിരുന്നവരുടെ സ്ഥിതിയും വിഭിന്ന മായിരുന്നില്ല. തടി, സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ്‌, പുകയില, തുടങ്ങിയവയുടെ വ്യാപാരക്കുത്തക ബ്രിട്ടീഷുകാര്‍ കൈയടക്കിയതോടെ അവയുടെ വില കൂതി ച്ചുയരാനും, തൊഴിലില്ലായ്മ രൂക്ഷമാകാനും കാരണമായി. മലബാറിലെ 6348 പുകയില ഉല്‍പ്പാദകരുടെ കച്ചവടം കുത്തകസംഭരണം മൂലം നഷ്ടപ്പെട്ടതായി ബ്രിട്ടീഷ്‌ രേഖകള്‍ വ്യക്തമാക്കുന്നു.” ഉപ്പുവ്യാപാരരംഗത്തെ കുത്തക ആറായി രത്തോളം വരുന്ന ഉപ്പളങ്ങളുടെ ഉടമകളെ ബുദ്ധിമുട്ടിലാഴ്ത്താനും, അവരുടെ തൊഴിലാളികളുടെ ജോലി നഷടപ്പെടുത്താനും ഇടവരുത്തി. തീരദേശങ്ങള്‍ കേന്ദ്രീകരിച്ചു നല്ലനിലയില്‍ തടിവ്യാപാരം നടത്തിയി രുന്നവരെയും ്രിട്ടീഷ്നയങ്ങള്‍ പ്രതികൂലമായി ബാധിച്ചു. ഈ മേഖലയില്‍ കുത്തകസംഭരണം മൂലം ബേപ്പൂര്‍ തുറമുഖത്തെ കപ്പല്‍നിര്‍മ്മാണമേഖലയും ഗ്രതിസന്ധിയിലായി. വ്യാപാരികളും തൊഴിലാളികളും തൊഴില്‍രഹിതരായി. മലബാറില്‍ ഇ്രപകാരം പുകയില, ഉപ്പ്‌, തടി തുടങ്ങിയ വ്യാപാരസംരം ഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കച്ചവടക്കാരില്‍ നല്ലൊരു പങ്കും മാപ്പിളമാരായിരുന്നു.” നൂറ്റാണ്ടുകളായി തീര്രപദേശങ്ങളിലോ, സമീപസ്ഥരഗാമങ്ങളിലോ സ്ഥിരതാമ സക്കാരായിരുന്ന ഇവരുടെ സാമുഹിക-സാമ്പത്തിക ചുറ്റുപാടുകളില്‍ ഗുരുത രമായ ആഘാതം സൃഷടിച്ചുകൊണ്ടാണ്‌ സ്രിട്ടീഷ്സാര്മാജൃത്വം വേരുറപ്പിച്ചി രുന്നത്‌. ജന്മിമാരുടെ ചുഷണങ്ങള്‍ കമ്പനിസര്‍ക്കാര്‍, തങ്ങളുടെ താല്‍പര്യത്തിന്‌ സഹായകമാവും വിധം ജന്മിമാര്‍ക്ക്‌ നല്‍കിയ അധികാരങ്ങളും കുടിയാന്മാരെ ദോഷകരമായി ബാധി ച്ചു. കുടിയാന്‍മാരില്‍നിന്ന്‌ തോന്നുംപോലെ പാടുപ്പണം ഈടാക്കാനും 249 നിസ്താര്രപശ്നങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കാനും ജന്മിമാര്‍ക്ക്‌ അവകാശം നല്‍കുന്നവിധം കമ്പനിസര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ സാധാരണ കര്‍ഷകരെ അതീവ ദുരിതത്തിലാഴത്തി. 19-താംനൂറ്റാണ്ടിന്റെ അവസാന ദശക ങ്ങളിലെത്തിയപ്പോള്‍ കുടിയൊഴിപ്പിക്കലുകളുടെ എണ്ണം (കമാതീതമായി പെരു കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ 1887-മുതല്‍ 1903-വരെയുള്ള കാലയളവിനിടയ്ക്ക്‌ കോടതികള്‍ സാധുവാക്കിയ കുടിയൊഴി പ്പിക്കല്‍ വ്യവഹാരങ്ങള്‍ നോക്കുക: 1887 - 2819 1890 - 4227 1893 - 3797 1896 - 3213 1899 - 3418 1902 - 3135 1903 - 3825 കുടിയാന്മാരില്‍ ഇരുപതിലൊരാള്‍ ഇത്തരംനടപടികള്‍ക്കു വിധേയരാ യിരുന്നുവത്രേ. വാസ്തവത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സംഖ്യരേഖക ളില്‍ കാണുന്നതിനേക്കാള്‍ വളരെവലുതായിരുന്നു. കോടതിവ്യവഹാരങ്ങള്‍ ച്ലെവേറിയതായതിനാലും, ജന്മിമാര്‍ക്കെതിരായ കേസുകളില്‍ തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്ന വിശ്വാസംകൊണ്ടും കോടതികളെ സമീപിക്കുന്നവരുടെ സംഖൃതന്നെ വിരളമായിരുന്നു. പാട്ടും സ്വീകരിക്കുന്നതിന്‌ ജന്മിമാര്‍ രശീതി നല്‍കുന്ന പതിവ്‌, അപൂര്‍വ്വമായിരുന്നതിനാല്‍ എര്രവര്‍ഷം കൃഷിചെയ്ത ഭൂമി യായാലും, സാധാരണകുടിയാന്മാര്‍ക്ക്‌ ഒരു തെളിവുപോലും ഹാജരാക്കാന്‍ സാധിക്കുമായിരുന്നില്ല. കുടിയാന്മാര്‍ ജന്മിമാര്‍ക്ക്‌ നല്‍കേണ്ടിയിരുന്ന ഉല്‍പ്പന്നങ്ങളുടെയും പണ ത്തിന്റെയും തോത്‌ നിശ്ചിതമായ കണക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി രുന്നില്ല. “ഇരുപതാംശതകമായപ്പോഴേക്കും ഭൂഗ്രഭൂുക്കള്‍ നേടിക്കൊണ്ടിരുന്ന ഉല്‍പ്പാദനത്തിന്റെ ഓഹരി 1805-ൽ തോമസ്‌ വാര്‍ഡന്‍ പാട്ടമായി നിശ്ചയിച്ച പങ്കിന്റെ ഇരട്ടിയായിരുന്നു. മൊത്തം ഉല്‍പ്പാദനത്തിന്റെ 75 മുതല്‍ ഭട ശതമാനം വരെ കര്‍ഷകര്‍ കൊടുത്തിരുന്നതായാണ്‌ എഫ്‌.ബി. ഇവാന്‍സിന്റെ 1915-ലെ വിലയിരുത്തല്‍” . ഇതിനു പുറമെ നാട്ടാചാര്രപകാരമുള്ള ചടങ്ങുകള്‍ക്ക്‌ പുറ പ്പാടായും കാഴ്ചയായും നല്ലൊരുപങ്ക ജന്മിക്ക്‌ നല്‍കേണ്ടായിരുന്നു. മഞ്ചേരി സ്വദേശി മങ്കരത്തൊടിയില്‍ സൂപ്പി എന്ന കുടിയാന്റെ അനുഭവം മാ്രതം പരിശോധിച്ചാല്‍ ജന്മിമാരുടെ ചൂഷണത്തിന്റെ സ്വഭാവം വ്യക്തമാകും: 250 871 രൂപ കാണപ്പണവും, 378 പറനെല്ല്‌ വാര്‍ഷികപാട്ടവും കൊടു ത്താണ്‌ ഇയാള്‍ നിലമെടുത്തത്‌. എന്നാല്‍ 1867-ല്‍ കരാര്‍ പൊളി ച്ചെഴുത്തു വേളയിലെത്തിയപ്പോള്‍ (12 വര്‍ഷത്തിലൊരിക്കല്‍ ഭൂ ്രഭുക്കള്‍ക്ക്‌ കാണക്കരാര്‍ പൊളിച്ചെഴുതി തുക വര്‍ദ്ധിപ്പിക്കാം.) ഇയാള്‍ക്ക്‌ 224 രൂപ പുതുക്കല്‍ ഫീസായും 400 രുപ കാഴ്ചയാ യും നല്‍കേണ്ടി വന്നു. രണ്ട്‌ വര്‍ഷത്തിനു ശേഷംവന്ന മറ്റൊരു പൊളിച്ചെഴുത്തിന്‌ പാട്ടം 1000 പറ നെല്ലായി ഉയര്‍ത്തിയതോ ടൊപ്പം, 1000 രൂപ കാഴ്ചയായും ആവശ്യപ്പെടുകയുണ്ടായി. ഇതു നിറവേറ്റാന്‍ കഴിയാതെ വന്ന കുടിയാന്‍ ഒഴിപ്പിക്കലിനു വിധേയനാകേണ്ടി വന്നു”. ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളിലും ജന്മിയുടെ വീട്ടിലെ വിവാഹാഘോഷങ്ങളിലുമെല്ലാം കുടിയാന്‍ പണമായോ, ഉല്പന്നമായോ കാ ണിക്ക നല്‍കേണ്ടതുണ്ട്‌. കുടിയാന്റെ വീട്ടില്‍നടക്കുന്ന ആചാര്രപകാരമുള്ള ചടങ്ങുകള്‍ക്ക്‌ അനുമതി നല്‍കാനും തീയതി നിശ്ചയിക്കാനും ജന്മിക്ക്‌ (AICS കം കാണിക്ക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. കുടിയാന്മാര്‍ സാധാരണ നല്‍കേണ്ട വിവിധതരം നികുതികള്‍ക്കു പുറ മെ മാപ്പിളകര്‍ഷകരില്‍ നിന്നുമാ്രമായി സാമുതിരിരാജാക്കന്മാരുടെ നിർദ്ദേ ശാനുസരണം ഈടാക്കിയിരുന്ന ചില നികുതികളെക്കുറിച്ചു കമ്പനിഅധികാരി കള്‍ നിയമിച്ച മലബാര്‍കമ്മീഷണര്‍മാരുടെ റിപ്പോര്‍ട്ടില്‍ (1792) പരാമര്‍ശിക്കു ന്നുണ്ട്‌. മരണപ്പെടുന്ന ആളുകളുടെ സ്വത്തിന്റെ ഓഹരിയെന്നനിലയില്‍ പിരിച്ചി രുന്ന പുരുഷാന്തരം എന്ന നികുതി, മറ്റുള്ളവര്‍ക്ക്‌ ബാധകമായിരുന്നില്ല. കമ്പനി അധികാരികള്‍ ഇത്തരം നികുതികള്‍ക്ക്‌ എതിരായിരുന്നെങ്കിലും, “പൌരാണിക ധര്‍മ്മമനുസരിച്ച്‌ യാതൊരു വക ബുദ്ധിമുട്ടും കണ ക്കാക്കാതെ പുരുഷാന്തരവും പിഴയും ഒടുക്കേണ്ടത്‌, അവരുടെ (മാപ്പിളമാരുടെ) ധര്‍മ്മ്‌ മാണെന്നായിരുന്നു സാമൂതിരിയുടെ മറു പടി! ടിപ്പുവിന്റെ അധിനിവേശകാലത്ത്‌ മരിച്ചതിനാല്‍ ഈ നികുതി ലഭിക്കാതെപോയ വ്ൃക്തിയുടെ സ്വത്തില്‍ നിന്നൃപോ ലും പിന്നീട്‌ ഇത്‌ ഈടാക്കാന്‍ ശ്രമമുണ്ടായത്രെ.” ജന്മിമാര്‍ക്കെതിരായ കുടിയാന്മാരുടെ പരാതികളില്‍ അനുകൂലവിധി ലഭിക്കുക എളുപ്പമായിരുന്നില്ല. ഏതെങ്കിലും വിധേന, കേസ്‌ ജയിച്ചാല്‍തന്നെ മറ്റൊരുകാരണം കാണിച്ചു അയാളെ കുടിയിറക്കും. ഇങ്ങനെ കുടിയിറക്കപ്പെ ടുന്ന കര്‍ഷകന്‍ മറ്റു ജന്മിമാര്‍ ഭൂമി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ജന്മിമാരുടെ പീഡനങ്ങളും കുടിയൊഴിപ്പിക്കലും വ്യാപകമായിട്ടും അസംഘടിതരായ കുടി യാന്മാര്‍ക്ക്‌ ്രതിഷേധിക്കാനോ, ചെറുത്തുനില്‍ക്കാനോ കഴിയുമായിരുന്നില്ല. കമ്പനിഭരണാധികാരികള്‍ക്ക്‌ തങ്ങളുടെ നികുതിദായകരായ ജന്മിമാരെ പിണ ക്കുന്നതില്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. 251 ടിപ്പുവിന്റെ പരിഷകാരങ്ങളും പത്യാഘാതങ്ങളും 19,20 നൂറ്റാണ്ടുകളില്‍ മലബാര്‍ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും, സംഘട്ടനങ്ങള്‍ക്കും പിന്നില്‍ ഈ വിധമുള്ള സാമൂഹിക -രാഷ്ര്രീയഘടകങ്ങള്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്‌. തന്റെ ഗ്സ്വമായ മല ബാര്‍വാഴചക്കാലത്ത്‌ ടിപ്പുസുല്‍ത്താന്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണവും, നി കുതിപിരിവു സംവിധാനവും, പില്‍ക്കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കു നിമി ത്തമായ ഘടകങ്ങളിലൊന്നാണ്‌. മലബാറില്‍ ഭൂസര്‍വ്വേ നടത്തി, അതിന്റെ അടി സ്ഥാനത്തില്‍ ഏകീകൃതമായ നികുതിപിരിവു സ്രമ്പദായം നടപ്പിലാക്കാനായി രുന്നു ടിപ്പുവിന്റെ ഉദ്യമം. “അതുവരെ നികുതിയിനത്തിലോ, മറ്റേതെങ്കിലും വകയിലോ ഒരു പൈസപോലും സര്‍ക്കാറിലേക്ക്‌ കൊടുക്കേണ്ടതായി വന്നിട്ടി ലലാത്തവരായിരുന്നു മലബാറിലെ ജന്മിമാര്‍. നികുതിയടക്കാനും, കച്ചേരിയില്‍ വന്ന്‌ ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനും ഇവര്‍ക്കു കല്‍പന ലഭിച്ച പ്പോള്‍ തങ്ങളെ ജാതീയമായി തരംതാഴുത്താനുള്ള വിദ്യയായിട്ടാണ്‌ അവര്‍ കരു തിയത്‌.” ടിപ്പുവിന്റെ ഉദ്യോഗസ്ഥനായ അര്‍ഷദ്ബേഗ്ഖാന്‍ നികുതി കണക്കാക്കി യത്‌ കര്‍ഷകന്റെയോ, കാണക്കാരന്റെയോ ഓഹരിയിലായിരുന്നില്ല. പകരം ജ ന്മിഭോഗത്തിലായിരുന്നു. ഇതും ജന്മിമാരെ പ്രകോപിപ്പിച്ചു. കാര്‍ഷികരംഗത്തെ ന്നപ്പോലെ സാമുഹികരംഗത്തും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ ടിപ്പു ശ്രമിച്ചിരു ന്നു. അത്തരം നീക്കങ്ങളോട്‌ പൊരുത്തപ്പെടാനാവാതെ മലബാറില്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ പലായനം ചെയ്ത മേല്‍ജാതിക്കാരായ ജന്മിമാര്‍ നിര വധി ഉണ്ടായിരുന്നു. 1792-ല്‍ ടിപ്പുവിന്റെ പതനത്തിനുശേഷം ഇംഗ്ലീഷ്‌ അധികാ രികളുടെ ആശീര്‍വാദത്തോടെ അവര്‍ തിരികെയെത്തുകയും, ഭൂമിയുടെ മേല്‍ തങ്ങള്‍ക്കുണ്ടായിരുന്ന പൂര്‍വാവകാശം വീണ്ടെടുക്കുകയും ചെയ്തു. തങ്ങളു ടെ ദുര്‍ഗതിക്ക്‌ കാരണക്കാരനായ ടിപ്പുവിനോട്‌ അവര്‍ക്കുണ്ടായിരുന്ന ഗ്രതി ഷേധം സ്വാഭാവികമാണ്‌. എന്നാല്‍ അദ്ദേഹത്തോട്‌ വിധേയത്വം പുലര്‍ത്തിയി രുന്നവര്‍ എന്നാരോപിച്ച്‌ പിന്നീട്‌ മാപ്പിളക്കര്‍ഷകരോടും അവര്‍ ്രൃതികൂല നില പാട്‌ കൈക്കൊണ്ടു. തങ്ങളുടെ ശ്രതുവായ ടിപ്പുവിനെ പിന്തുണച്ചവരെന്ന ധാര ണയോടെയാണ്‌ ഇംഗ്ലീഷുകാര്‍ ഇതിലിടപെട്ുത്‌. ടിപ്പുവിന്റെ പതനത്തോടെ മാപ്പിളക്കര്‍ഷര്‍ക്ക്‌ ജന്മിമാരോടുള്ള ശ്രതുത യും വര്‍ദ്ധിക്കാനിടവന്നു. ജന്മിമാരെ ഇംഗ്ലീഷ്‌ കമ്പനിഅധികാരികള്‍ അവരുടെ പഴയ സ്ഥലങ്ങളില്‍ പുനര്‍വാഴ്ച നടത്തിയപ്പോള്‍, അനേകവര്‍ഷങ്ങള്‍ ആരു ടെയും മേല്‍ക്കോയ്മയില്ലാതെ, സുഖമായി അനുഭവിച്ചുപോന്ന സ്ഥലങ്ങള്‍ 252 നഷടപ്പെട്ു മാപ്പിളമാരുടെ ശ്രതുത കൂടുതല്‍ കഠിനമായതായി ഇംഗ്ലീഷ്‌ കമ്മീ ഷണറുടെ റിപ്പോര്‍ട്ടിലുണ്ട്‌. ഇര്രകാരം മലബാര്‍ജനതയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും പ്രതൃക്ഷമായോ, പരോക്ഷമായോ ഗ്രസിച്ചുകഴിഞ്ഞ അസ്വസ്ഥതകളാണ്‌ മാപ്പിളകലാപമെന്നും, കാര്‍ഷികകലാപമെന്നും, സാമുദാ യികലഹളയെന്നും വൃത്യൃസ്തപേരുകളില്‍ വ്യവഹരിച്ചുപോരുന്ന സംഘര്‍ഷങ്ങ ളുടെ മൂലകാരണം. ഈ കലാപങ്ങളില്‍ ഏറ്റവുംറ്പധാനവും അവസാനത്തേതു മായ 1921-ലെ കലാപം മാറ്റിനിര്‍ത്തിയാല്‍, പലതിനും സംഘടിതസ്വഭാവമോ, വ്യാപ്തിയോ ഉണ്ടായിരുന്നില്ല. ‘183൦-നും 1919-നും ഇടയില്‍ നടന്ന 32 കലാപ ങ്ങളില്‍ എല്ലാംകൂടി സജീവപങ്കാളിത്തം വഹിച്ചവര്‍ 351 പേരായിരുന്നു. ഒരാള്‍ മാ്രതം നടത്തിയ 1836-ലെ കലാപവും 99 പേര്‍ പങ്കാളികളായ 1896-ലെ കലാപ വും ഇതിലുണ്ട്‌.” " കലാപങ്ങള്‍ക്കു പ്രേരകമായ അടിസ്ഥാനകാരണങ്ങള്‍ വസ്തുനിഷ്ഠ മായി വിശകലനം ചെയ്യാനോ, പരിഹാരനടപടികള്‍ സ്വീകരിക്കാനോ, (nis) ഷ്‌ അധികാരികള്‍ക്കു കഴിയാതെപോയതാണ്‌ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ ക്കു വഴിവച്ചത്‌. എല്ലാ (പശ്നങ്ങളുടെയും അടിസ്ഥാനകാരണം മാപ്പിളമാരുടെ “മത്ര്രാന്ത്‌ മാശ്രമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. കരിനിയമങ്ങള്‍ ഏര്‍ പ്പെടുത്തി, ശക്തമായി അടിച്ചമര്‍ത്തുക എന്നതുമാര്തമായിരുന്നു അവര്‍ കണ്ടെ ത്തിയ പരിഹാരം. കലാപങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ കമ്മീഷണര്‍ സ്ട്രേഞ്ചി, 1852 സെപ്തംബര്‍ 25 ന്‌ സമര്‍പ്പിച്ച ശുപാര്‍ ശകളുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച നിയമം “അര്രമബാധിതമാ യ പ്രദേശത്തെ ആകെ ശിക്ഷിക്കാനും, തദ്ദേശവാസികളുടെമേല്‍ ഒന്നൊഴിയാ തെ പിഴചുമത്താനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു.”” കലാപകാരികളാവാന്‍ ഇടയുണ്ടെന്നു തോന്നുന്നവരെ വിചാരണകുടാതെ തടവിലാക്കാനും നിയമം അനുമതി നല്‍കിയിരുന്നു. 55-൪൪ മലബാര്‍ ജില്ലാകലക്ടര്‍ കൊനോലി വധിക്കപ്പെട്ടപ്പോള്‍ അധി കൃതര്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ ഈ രീതിയിലുള്ളതായിരുന്നു. കൊനോ ലിയുടെ വധത്തില്‍ പ്രതികളായ മുന്നൃപേരില്‍ രണ്ടുപേര്‍ നേരത്തെ ശിക്ഷിക്ക പ്പെട്ട ജയിലില്‍ കഴിയുന്നതിനിടെ രക്ഷപെട്ടവരും, ഒരാള്‍ അവര്‍ക്ക്‌ ALIS റുടെ ബംഗ്ലാവിലേക്കുള്ള വഴി കാണിച്ചുകൊടുത്ത ബാലനുമായിരുന്നു. “കൊല പാത'കത്തിനു പിന്നില്‍ വിശ്വസനീയമായി തോന്നുന്നതായി” വില്യം ലോഗന്‍ പറയുന്ന രണ്ടുകാരണങ്ങളില്‍ ആദ്യത്തേത്‌, അവരെ ജയിലിലടക്കാന്‍ കല കടര്‍ നല്‍കിയ ഉത്തരവിലുള്ള വിദ്വേഷമാണ്‌. സംഭവത്തിനുശേഷം ഒരാഴചക്കു 253 ള്ളില്‍ തന്നെ ഗ്തികള്‍ മൂന്നുപേരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ല പ്പെട്ടുവെങ്കിലും (്രിട്ടീഷ്അധികൃതരുടെ പ്രതികാരനടപടികള്‍ അവിടെ അവ സാനിച്ചില്ല. വള്ളുവനാട്‌, പൊന്നാനി, പാലക്കാട്‌, കോഴിക്കോട്‌ എന്നീ താലൂ ക്കുകളില്‍പെടുന്ന ഒമ്പതുര്ദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ കൂട്ടപ്പിഴ ചുമത്താനാണ്‌ അവര്‍ ഉത്തരവിട്ടത്‌.” കലാപബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കാന്‍ മാ്രമാണ്‌ ഇത്തരം നടപടികള്‍ സഹായിച്ചത്‌. തങ്ങള്‍ നേരി ടുന്ന ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അല്‍പംപോലും അറുതിവരുത്താ തെ, ഒരു നിലക്കും ബന്ധമില്ലാത്ത കുറ്റങ്ങള്‍ക്ക്‌ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന പ്പോഴുണ്ടായ അസ്വസ്ഥതയുടെ പരിണിതഫലങ്ങളായിരുന്നു പല കലാപങ്ങ Bo. കലാപങ്ങളുടെ സാമുദായികമാനം മലബാറിലെ കര്‍ഷകരിലും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരിലും വിവിധ ജാതിമതവിഭാഗക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, കലാപങ്ങളില്‍ പങ്കെടു ത്തവരിലും, കൊല്ലപ്പെട്ടവരിലും അധികവും മാപ്പിളമാരായിരുന്നത്‌, എന്തുകൊ ണ്ടാണെന്ന അന്വേഷണം (പസക്തമാണ്‌. കലാപം നടന്ന (പവിശൃകളിലെല്ലാം മാപ്പിളമാരും, ഹൈന്ദവരായ കീഴാളവിഭാഗങ്ങളുമാണ്‌ മുഖ്യമായും അധിവസി ച്ചിരുന്നത്‌. ഇവരില്‍ അധഃകൃത ദലിത്‌ വിഭാഗങ്ങള്‍ക്ക്‌ ഒരു സംഘടിതസ്വഭാ വമോ നേതൃത്വമോ ഉണ്ടായിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ശക്ത മായി നിലനിന്നിരുന്ന സാമുഹികകമത്തില്‍, സര്‍വപീഡനങ്ങളും സഹിച്ച്‌ ജീ വിതം നയിച്ചിരുന്ന ഇവര്‍ക്ക്‌ സമസ്തമേഖലകളിലും സ്വാതന്ത്രം നിഷേധിക്ക പ്പെട്ടിരുന്നു. മറ്റുള്ളവരെപ്പോലെ മേല്‍വസ്ത്രം ധരിക്കാനോ, വഴി നടക്കാനോ, പളളിക്കുടങ്ങളിലോ, ക്ഷേേതങ്ങളിലോ പോകുന്നതിനോ അനുമതിയുണ്ടായി രുന്നില്ല. മറുഭാഗത്ത്‌ ജന്മിമാരേറെയും മേല്‍ജാതിക്കാരായിരുന്നതിനാല്‍ അവ രോടെതിര്‍ക്കുവാന്‍ എളുപ്പം സാധ്യവുമായിരുന്നില്ല. വിശ്വാസത്തിന്റെയും ആ ചാരാനുഷ്ഠാനങ്ങളുടെയും ബലത്തില്‍തന്നെ അവരുടെ ഏതു ചെറുത്തുനില്‍ പപുകളെയും നിര്‍വീരൃമാക്കാന്‍ ജന്മിമാര്‍ക്കു കഴിയുമായിരുന്നു. എന്നിട്ടും ഗവ ണ്‍മെന്റിനു സമര്‍പ്പിച്ച പരാതികളില്‍ ഒപ്പിട്ടവരില്‍ മട ശതമാനം ഹിന്ദുക്കളായി രൃന്നുവെന്ന്‌ നിരീക്ഷിക്കപ്പെട്ിട്ടുണ്ട്‌. മാപ്പിളമാരില്‍ നല്ലൊരുശതമാനം ഈ കീഴാളസമുദായങ്ങളില്‍ നിന്നു പരിവര്‍ത്തനം ചെയ്തവരായിരുന്നു. തലമുറകളായി തങ്ങള്‍ അനുഭവിച്ചുപോ ന്ന വിവേചനങ്ങളോടുള്ള ്പതിഷേധം അവരുടെ അബോധമനസ്സില്‍ രൂസ്വമൂല 254 മായിരുന്നുതാനും. പുതിയ വിശ്വാസസംഹിത സമ്മാനിച്ച സങ്കല്‍പങ്ങളും പി BIA കേന്ദ്രീകരിച്ചു രൂപപ്പെട്ട കൂട്ടായ്മകളും അവര്‍ക്ക്‌ ആവേശം പകര്‍ന്നു. അ്രകമികളായ ജന്മിമാര്‍ക്കും ്രിട്ടീഷുകാര്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷടപ്പെട്ടാലും, മരണാനന്തരജീവിതത്തില്‍, അതു സ്വവര്‍ഗ്രപാപ്തിക്കു നിദാനമാകുമെന്ന്‌ അവര്‍ ദ്ൃസ്ദമായി വിശ്വസിച്ചുപോന്നു. ഇസ്ലാമിന്റെ ആരംഭ ദശയില്‍, അതിനെ ഉന്മുലനം ചെയ്യാനൊരുങ്ങിയ മക്കയിലെ ശ്രതുക്കള്‍ക്കെ തിരെ പ്രവാചകനും അനുയായികള്‍ക്കും നടത്തേണ്ടിവന്ന വിശൃദ്ധയുദ്ധങ്ങള്‍ ക്ക്‌ സമാനമാണ്‌ ഇത്തരം ഏറ്റുമുട്ലുകള്‍ എന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്‌. പലപ്പോഴും പ്രാദേശികമായ മാനങ്ങളോ ഏതെങ്കിലും വിഷയത്തോടു ളള പെട്ടെന്നുള്ള ്രതികരണമോ എന്നതിലപ്പുറം വ്യക്തമായ ലക്ഷ്യമോ, നേ തൃത്വമോ ഇല്ലാതെപോയ കലാപങ്ങള്‍ ഇവയില്‍ നിരവധിയാണ്‌. രക്തസാക്ഷി കളായി സ്വര്‍ഗംപുകാന്‍ മതരാന്തിളകിയ മാപ്പിളമാര്‍ നടത്തിയ സാഹസിക സ മരങ്ങള്‍ എന്ന സാമാനൃവത്കരണമാണ്‌ ബ്രിട്ടീഷ്‌ പക്ഷത്തുനിന്നും പൊതുവെ കലാപങ്ങളെക്കുറിച്ചുണ്ടായത്‌. മതപരവും സാമൂഹികവുമായ ചേരിതിരിവുക ള്‍ക്ക്‌ വിത്തുപാകിയതും, വര്‍ഗീയസ്വഭാവം കൈവന്നതൃമായ അ്രകമസംഭവങ്ങ ളൃം മതപരിവര്‍ത്തനശ്രമങ്ങളും കലാപങ്ങള്‍ക്കിടയില്‍ ചെറിയ തോതിലെങ്കി ലും നടന്നിട്ടുണ്ട്‌. നമ്പൂതിരിമാരായ ജന്മിമാര്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ സമരങ്ങള്‍ക്ക്‌ അത്തരം വ്യാഖ്യാനങ്ങളുണ്ടാവുക എളുപ്പവുമായിരുന്നു. എങ്കി ലും, ബ്രിട്ടീഷ്‌ അധികാരികളുടേയും, ഭുഗ്രഭുക്കളുടേയും ഭാഗത്തുനിന്നുണ്ടായ മനുഷൃത്വരഹിതമായ സമീപനങ്ങള്‍തന്നെയാണ്‌ ഇവയ്ക്കു മുഖ്യപചോദക മെന്ന്‌ കലാപങ്ങളെക്കുറിച്ചു പഠിച്ച കെ.എന്‍.പണിക്കര്‍, കെ.എം. ബഹാവു ദീന്‍, എം. ഗംഗാധരന്‍, സി.കെ.കരിം, കെ.കെ. എന്‍. കുറുപ്പ്‌ തുടങ്ങിയ കേര ളീയചരിത്രകാരന്മാര്‍ ചുണ്ടിക്കാണിക്കുന്നുണ്ട്‌. വാസ്കോഡാഗാമയുടെ ആഗമനം മുതല്‍ സ്വാതന്ത്രരലബ്ധിവരെയുള്ള നാലരനൂറ്റാണ്ടുകാലത്ത്‌ അധിനിവേശത്തിനും ജന്മിത്തമേധാവിത്വത്തിനുമെതി രെ മലബാറില്‍ നടന്ന പോരാട്ടങ്ങളുടെ ചരിശ്രത്തില്‍ പടപ്പാട്ടുകള്‍ക്ക്‌ കൃത്യ മായ ഇടമുണ്ട്‌. ര്രിട്ടിീഷ്രേഖകളുടെ വെളിച്ചത്തില്‍ കെ.എന്‍. പണിക്കര്‍ ചൂണ്ടി ക്കാണിക്കുന്നതുപോലെ “മാപ്പിളകലാപങ്ങളുടെ വീരസ്മരണകള്‍ മായാതെ സൂക്ഷിക്കുകയും കലാപകാരികളുടെ സാഹസകൃത്യങ്ങളുടെ വര്‍ണന തലമുറ കളില്‍നിന്നു തലമുറകളിലേക്കു കൈമാറ്റംചെയ്യുകയും ചെയ്ത്‌ ചരിശ്രദയത്ൃ മാണ്‌ അവ നിറവേറ്റിയത്‌.” 255 16-ാം നൂറ്റാണ്ടില്‍ ആരംഭിക്കുകയും മോയിന്‍കുട്ടി വൈദ്യരുടെ കാല ഘട്ടത്തോടെ പ്രൌഡമായ സാഹിത്യരപസ്ഥാനമായി രൂപപ്പെടുകയും ചെയ്ത പടപ്പാട്ടുകള്‍ക്ക്‌ അറബിയിലും, അറബിത്തമിഴിലും ചില പൂര്‍വ്വമാതൃകകളുണ്ട്‌. വൈദ്യരുടേയും, ഇതരപടപ്പാട്ടു കര്‍ത്താക്കളുടേയും കൃതികളുടെ വിശകലന ത്തില്‍ അവയുടെ പ്രമേയവും സ്വഭാവവും കൂടി പരിഗണിക്കേണ്ടതുണ്ട്‌. ഇന്ത്യന്‍ അറബിസാഹിതൃത്തിലെ സമരകാവ്യങ്ങളും ഗദൃകൃതികളും അറബിയിലുള്ള രചനകള്‍ വൃത്ൃസ്തമായ രണ്ടുകൈവഴികളിലുള്ളവ യാണ്‌. ഇസ്‌ലാംവിശ്വാസികളുടെ വംശീയചരിത്രത്തിലോ പുരാവൃത്തങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നതും, ഒരുതരം വിശുദ്ധപരിവേഷം സിദ്ധിച്ചതുമായ പോരാ ടങ്ങളുടെ ആഖ്യാനങ്ങളാണ്‌ ഒരുവിഭാഗം. ഗദ്യവും, പദ്യവും ഇടകലര്‍ന്നുളള മലിദുകളില്‍ ചിലത്‌ ഇരപകാരം വിശൃദ്ധയുദ്ധങ്ങളില്‍ രക്തസാക്ഷികളായവ രുടെ (ശുഹദാക്കള്‍) കീര്‍ത്തനങ്ങളാണ്‌. ബദര്‍മാലിദ്‌, ഉഹദ്മയലിദ്‌ എന്നിവ ഉദാഹരണം. ഇവയ്ക്കുപുറമേ, അറേബ്യന്‍-പേര്‍ഷ്യന്‍ചരിത്രങ്ങളില്‍ നിന്നു ഗ്ര മേയം സ്വീകരിച്ച വിവിധ പടപ്പാട്ടുകള്‍ക്ക്‌ അവലംബമായ അനേകം കൃതികള്‍ വേറെയുമുണ്ട്‌. അറബിസാഹിതൃത്തിന്റെ വിവിധമേഖലകളില്‍ കേരളീയപണ്ഡിതരുടെ ഈടുറ്റ സംഭാവനകളുണ്ട്‌. ചരിശ്രം, വൈജ്ഞാനികം, സാഹിത്യം, കര്‍മ്മശാ സ്ര്രം എന്നിങ്ങനെ വ്യതൃസ്തതുറകളില്‍ അവ വ്യ്യാപിച്ചുകിടക്കുന്നു. കേരള ത്തിലെ പടപ്പാട്ടുരചയിതാക്കള്‍ക്ക്‌ ്രചോദനം നല്‍കിയതും, കൊളോണിയല്‍ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതുമായ ചില രചനകള്‍ അവ യില്‍ വേറിട്ടുനില്‍ക്കുന്നു. പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയ പാ ശ്വാതൃശക്തികളുടെ അധിനിവേശത്തിന്‌ തുടക്കംകുറിച്ച ഘട്ടത്തില്‍തന്നെ അ തിനെതിരെയുള്ള സമരാഹ്വാനങ്ങളുമായി രചിക്കപ്പെട്ട അനേകംഗ്രന്ഥങ്ങളുണ്ട്‌. അവയില്‍ ഗ്രധാനകൃതികളെല്ലാം അക്കാലത്ത്‌ ആത്മീയരംഗത്തെന്നപോലെ സാമൂഹിക-രാഷ്്രീയമേഖലകളിലും നായകത്വം വഹിച്ചിരുന്ന മതപണ്ഡിത രുടെ രചനകളാണ്‌. തഹ്രിീള്, തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍, ഫതഹുല്‍മുബിീന്‍, ഖുത്തുബാത്തുല്‍ജിഹാദിയു, അല്‍ഖസിദത്തുല്‍ജിഹാദിയ്ു, അസ്റസൈഫുല്‍ബ ത്താര്‍ എന്നിവയാണ്‌ അവയില്‍ മുഖ്യം. 256 തഹ്രീള് ശൈഖ്‌ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍ (1466-1521) രചിച്ച തഹ്രിള്‌ എന്ന കാവൃമാണ്‌ ഈ വിഭാഗത്തിലെ ്രഥമകൃതി. “തഹ്രീള്‌ അഹ്ലില്‍ ഈമാന്‍ അലാജിഹാദി അബദതിസ്സുല്‍ബാന്‍' എന്നാണ്‌ ്രന്ഥനാമത്തിന്റെ പൂര്‍ണരൂപം. പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളും മനുഷൃത്വരഹിതമായ പ്രവര്‍ത്തനങ്ങ ളും വിവരിച്ചു അതിനെതിരെ വിശുദ്ധയുദ്ധം നടത്തേണ്ടതിന്റെ അനിവാരൃത ചുണ്ടിക്കാണിക്കുകയാണ്‌ ഗ്രന്ഥകാരന്‍. സാമൂതിരിയുടെ ശക്തമായ നേതൃത്വ ത്തിനു കീഴില്‍ നായര്‍പടയാളികളോടൊപ്പം അണിനിരന്നു നടത്തുന്ന പോരാട്ട ത്തെയാണ്‌ അദ്ദേഹം വിശുദ്ധയുദ്ധമെന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയില്‍ രചി ക്കപ്പെട്ട ആദ്യ അധിനിവേശവിരുദ്ധസാഹിതൃകൃതി എന്ന സവിശേഷത ഈ കാവ്ൃത്തിനുണ്ട്‌. മലബാറിലെ മാപ്പിളസമൂഹത്തെയും മുസ്ലിംഭരണാധികാരി കളെയും പോര്‍ച്ചുഗീസുകാര്‍ക്കും പിന്‍ഗാമികള്‍ക്കുമെതിരെ അണിനിരത്തിയ തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കൃതിയാണിത്‌. തഹ്രീളിന്റെ കൈയെഴുത്ത്രരതികള്‍ കേരളത്തിലെ ്രധാനരാജാക്കന്‍ മാര്‍ക്കും മുസ്ലിംപള്ളികള്‍ക്കും ഈജിപ്ത്‌, തുര്‍ക്കി, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അയച്ചു കൊടുത്തിരുന്നു. പ്രമുഖ മുസ്ലിംകേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും മഖ്ദും തന്നെ, നേരിട്ടെത്തി ജനങ്ങളെ ഉദ്ബോധിപ്പി ക്കുകയും ചെയ്തിരുന്നു. 177 വരികളുള്ള ഈ കാവ്യത്തിന്റെ രചനാകാലം കൃത്യമായി നിര്‍ണയി കപ്പെടുിട്ടില്ല. വാസ്കോഡഗാമയുടെ രണ്ടാംവരവിന്‌ (1502) ശേഷമുള്ള രണ്ട്‌ പതിറ്റാണ്ടിനിടയിലാണെന്ന്‌ അനുമാനിക്കപ്പെടുന്നു. 1521-ലാണ്‌ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍ അന്തരിക്കുന്നത്‌. ഏറെ ചരിത്രപാധാമന്യമുള്ള ഈ കാവ്യം നമ്മുടെ ചരി്രരചനകളില്‍ വേണ്ടവിധം ഗ്പയോജനപ്പെടുത്തിയിട്ടില്ല. സാമൂതിരിയോടൊപ്പം നിന്ന്‌ നിശ്ചയദാര്‍സ്ദ്യത്തോടെ പൊരുതിയ കോട്ട ക്കല്‍ കുഞ്ഞാലിമരക്കാര്‍ക്ക്‌ വിശ്വാസപരമായ ര്‍ജ്ജം പകരാന്‍ സൈനുദ്ദീ ന്റെ കാവ്യവും ഉര്‍ബോധനവും സഹായകമായിരുന്നു. മാപ്പിളമാര്‍ക്കിടയില്‍ തലമുറകളായി കൈമാറിപ്പോരുന്ന ഐതിഹ്യങ്ങളിലും പാട്ടുകളിലും വാഴ്ത്ത പ്പെടുന്ന കുഞ്ഞിമരക്കാര്‍ ശഹീദ്‌ ഇദ്ദേഹത്തിന്റെ ശിഷ്യനാണെന്ന്‌ കരുതപ്പെ ടുന്നു. നിരപരാധിയായ ഒരു കനൃകയെ പറങ്കികള്‍ തടവില്‍ പാര്‍പ്പിച്ച വാര്‍ത്ത യറിഞ്ഞ്‌ കുഞ്ഞിമരക്കാര്‍ തന്റെ വിവാഹവേദിയില്‍ നിന്ന്‌ ഇറങ്ങിയോടുകയും അവളെ മോചിപ്പിച്ചശേഷം നടന്ന പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിക്കുക യും ചെയ്തതായാണ്‌ ഇതുസംബന്ധമായ ആഖ്യാനങ്ങളില്‍ പരാമര്‍ശിക്കു 257 ന്നത്‌. “വാമൊഴിയായി പചരിക്കപ്പെട്ട ഈ കഥ 1793-ല്‍ കോഴിക്കോട്‌ വലിയ ഖാസിയില്‍ നിന്നും ്രിട്ടീഷുകാര്‍ ഒരു താളിയോലയില്‍ എഴുതിക്കുകയുണ്ടാ യി. ആ രേഖ കേരളവര്‍ത്തമാനം എന്ന പേരില്‍ ലണ്ടനിലെ ഇന്ത്യാഓാഫീസ്‌ ലൈബ്രറി ആന്റ റിക്കാര്‍ഡ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.” ” തുഹ്ഫത്തുല്‍ മുജാഹിദീന്‍ 15,16 നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയിലെ ഇസ്‌ലാം അനുയായികള്‍ക്കി ടയില്‍ നിര്‍ണായകസ്വാധീനമുണ്ടായിരുന്ന പൊന്നാനിയിലെ മഖ്ദും പണ്ഡിത ന്മാരില്‍ ഏറ്റവും ്രമുഖനാണ്‌ ശൈഖ്‌ സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍. ശൈഖ്‌! സൈനുദ്ദീന്‍ ഒന്നാമന്റെ പുര്രനായ ശൈഖ്മുഹമ്മദ്‌ അല്‍ഗസ്സാലിയുടെ മകനായി (കി. വ.1531-ലാണ്‌ അദ്ദേഹത്തിന്റെ ജനനം. കഴിഞ്ഞ നാലുനുറ്റാണ്ടു കാലമായി, പളളിദര്‍സുകളിലും അറബികകോളേജുകളിലും പഠിപ്പിച്ചു പോരു ന്ന “ഫത്ഹുല്‍മുഈന്‍” എന്ന കര്‍മ്മശാസ്ത്രരഗന്ഥമുള്‍പ്പെടെ നിരവധികൃതി കള്‍ അറബിഭാഷയില്‍ അദ്ദേഹത്തിന്റേതായുണ്ട്‌. തന്റെ മുന്‍ഗാമികളെപ്പോലെ സാമൂതിരിരാജാവുമായി അടുത്ത സാഹൃദ ബന്ധം അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. ബീജാപ്പൂർ, ഗുജറാത്ത്‌ എന്നിവിടങ്ങളി ലേയും, ഈജിപ്ത്‌, തൃര്‍ക്കി മൃതലായ വിദേശരാജ്യങ്ങളിലെയും, സുല്‍ത്താന്‍ മാരുമായി സമുൂതിരിക്കുവേണ്ടി അറബിയില്‍ കത്തിടപാടുകള്‍ നടത്തിയിരു ന്നത്‌ ഇദ്ദേഹമായിരുന്നു. മധ്യകാലകേരളചരിശ്രരചനയ്ക്കുള്ള ഏറ്റവുംപധാന ഉപാദാനസാമഗി യായി സ്വീകരിച്ചുപോരുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ ആണ്‌ സൈസന്യദ്ദീന്‍ രണ്ടാമന്റെ മികച്ച സംഭാവന. നാലുഭാഗങ്ങളായി വിഭജിച്ചിട്ടുള്ള ഈ കൃതിയു ടെ നാലാംഭാഗത്താണ്‌ പോര്‍ച്ചുഗീസ്‌ കാലത്തെ ആക്രമണങ്ങളും പ്രതിരോധ വും ്രതിപാദിക്കുന്നത്‌. 14 അധ്യായങ്ങളിലായി വിശദീകരിക്കുന്ന, 1498-മൃതല്‍ 1583-വരെയുള്ള കാലയളവിലെ സംഭവവികാസങ്ങളില്‍ നല്ലൊരു പങ്കിനും അ ദ്ദേഹം സാക്ഷിയാണെന്ന വസ്തുത ്രതിപാദൃത്തിന്റെ വിശ്വാസൃത വര്‍ദ്ധിപ്പി ക്കുന്നുണ്ട്‌. കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനംമുതലുള്ള ആദിമചരിശ്രം വിവരിക്കുന്ന രണ്ടാംഭാഗത്തിനും, കേരളീയഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍, ജാതിസ്രമ്പദായം, വിവാഹരീതികള്‍, ദായ്രകമം, തൊഴില്‍വിഭജനം മുതലായവ ചര്‍ച്ചചെയ്യുന്ന മുന്നാംഭാഗത്തിനും ഏറെ ചരിശ്രര്രാധാനൃമുണ്ട്‌. സൈനുദ്ദീന്‌ അടുത്ത സാഹൃദബന്ധമുണ്ടായിരുന്ന ബീജാപ്പൂരിലെ സുല്‍ത്താന്‍ അലിആദിര്‍ഷായ്ക്കാണ്‌ ശ്രമ്ഥം സമര്‍പ്പിച്ചിരിക്കുന്നത്‌. ഇംഗ്ലീഷ, ഫ്രഞ്ച്‌, ലാറ്റിന്‍, സ്പാനിഷ്‌, ചെക്ക്‌, പോര്‍ച്ചുഗീസ്‌, പേര്‍ഷ്യന്‍ തുടങ്ങിയ 258 വിദേശ ഭാഷകളിലേക്കും മലയാളം, തമിഴ്‌, കന്നഡ, ഉര്‍ദു, ഗുജറാത്തി മുതലാ യ ഇന്ത്യന്‍ഭാഷകളിലേക്കും ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 16-0൦ നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്്രീയ-സാമൂഹികരംഗങ്ങളെക്കുറിച്ചുള്ള ആധി കാരികവും, സമഗ്രവുമായ ചരി്രരേഖയായി ഈ കൃതി പരിഗണിച്ചു പോരു ന്നു. ചരിശ്തകഥനത്തില്‍ ശൈഖ്സൈസന്ുദ്ദീന്‍ പുലര്‍ത്തുന്ന നിഷ്പക്ഷത എടു ത്തുപറയേണ്ടതാണ്‌. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ കൊടുങ്ങല്ലൂരിലെ ഏതാ നും മുസ്ലിംകള്‍ അവിടെയുള്ള (രിസ്ത്യന്‍ദേവാലയങ്ങള്‍ തീവയ്ക്കാന്‍ ശ്രമി ചചതും, അതു തടയാന്‍ചെന്ന നായന്മാരെ കൊന്നതുമായ സംഭവം അദ്ദേഹം വിവരിക്കുന്നത്‌ ഇതിനു തെളിവാണ്‌. ഫതഹുല്‍ മുബീന്‍ കൊളോണിയല്‍വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ പൊന്നാനിയിലെ മഖ്ദൂമുമാരെപ്പോലെ സര്‍ഗാത്മകരചനകള്‍ വഴി ഉര്‍ജ്ജംപകര്‍ന്ന പണ്ഡിതനാ ണ്‌ കോഴിക്കോട്ടെ ഖാസി മുഹമ്മദ്‌. മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവ്‌ എന്ന നിലയിലാണ്‌ അദ്ദേഹം ലബ്ധ്രപതിഷ്ഠ നേടിയതെങ്കിലും, ഇന്ത്യന്‍ അറബി സാഹിതൃത്തിന്‌ നല്‍കിയ സംഭാവനകള്‍ അതിനേക്കാള്‍ വിലയേറിയതാണ്‌. ഖാസിമുഹമ്മദിന്റെ അറബിരചനകളില്‍ ഏറ്റവും പ്രസക്തവും കാവ്യ ഗുണം തികഞ്ഞതുമായ കാവ്യമാണ്‌ “ഫത്ഹുല്‍മുബീന്‍'. “അല്‍ഫത്ഹുല്‍ മു ബീന്‍ ലിസ്താമിരിയുല്ലദീ യുഹിബ്ദുല്‍ മുസ്ലിമീന്‍ (മുസ്ലിംകളെ സ്നേഹിക്കു ന്ന സാമൂതിരിക്ക്‌ സമര്‍പ്പിക്കുന്ന വ്യക്തമായ വിജയം) എന്നാണ്‌ പൂര്‍ണമായ കാവ്ൃയശീര്‍ഷകം. സാമൂതിരിരാജാവിന്റെ കീഴിലുള്ള നായര്‍-മുസ്‌ലിം പടയാളി കള്‍ നാല്‍പ്പതുവര്‍ഷത്തെ യുദ്ധത്തിനൊടുവില്‍, പോര്‍ച്ചുഗീസ്നിയ്രന്തണത്തി ലുളള ചാലിയംകോട്ട കീഴടക്കിയതിനെയാണ്‌ (ക്രി.വ.1571) വൃക്തമായ വിജയ മായി കവി വിശേഷിപ്പിക്കുന്നത്‌. ഇന്ത്യാചരിശ്രത്തില്‍ സുര്പധാനമായ സ്ഥാനം ഈ പോരാട്ടത്തിനുണ്ട്‌. ഈ യുദ്ധങ്ങളില്‍ മാപ്പിളമാര്‍സാമൂതിരിയുടെ നേത്യ ത്വത്തില്‍ വഹിച്ച പങ്കാളിത്തം മധ്യകാലഇന്ത്യയുടെ ചരിശ്രഗശതിയെ നിര്‍ണ യിച്ച വസ്തുതയാണ്‌. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം നടന്ന ഈ ചെറുത്തുനില്‍പ്പുകൊണ്ടായിരുന്നു കേരളം ഗോവയെപ്പോലെ ഒരു പോര്‍ ച്ചുഗീസ്‌ അധിനിവേശകേന്ദ്രമായി മാറാതിരുന്നതെന്ന്‌ ” നിരീക്ഷണം പ്രസക്ത മാണ്‌. കോഴിക്കോട്ടുനിന്നും 10 കി.മീ. അകലെ ചാലിയാര്‍പുഴയുടെ തീരത്താ ണ്‌ “സാമൂതിരിയുടെ ചങ്കിനുനേരെ ചൂണ്ടിയ കൈത്തോക്ക്‌” എന്നുവിശേഷി 259 പ്പിക്കപ്പെട്ട പോര്‍ച്ചുഗീസ്‌ കോട്ടയുണ്ടായിരുന്നത്‌. ഈ കോടു കേന്ത്രീകരിച്ചു, പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ അധികാരത്തിനും, മാപ്പിളമാരുടെ കടല്‍ വാണിജ്യത്തിനും നേരെ വെല്ലുവിളിഉയര്‍ത്തുകയും, മനുഷൃത്വരഹിതമായ ആ ഗ്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോഴാണ്‌ അതിനെതിരെയുള്ള പ്രതി ഷേധം ശക്തമായത്‌. സാമൂതിരിയുടെ സേനയിലെ പ്രമുഖവിഭാഗങ്ങളായിരു ന്ന നായര്‍-മുസ്‌ലിം പടയാളികള്‍ക്കിടയില്‍ നിലനിന്ന ഐക്യവും പരസ്പര വിശ്വാസവുമാണ്‌ അവരെ വിജയത്തിലേക്കു നയിച്ചത്‌. ഖാസി മുഹമ്മദിന്റെ വിവരണം നോക്കുക: നായന്മാര്‍ ഒരു സ്ഥലത്തു സമ്മേളിച്ചു, മുസ്ലിംകള്‍ മറ്റൊരു സ്ഥലത്തും. പ്ടത്തലവന്മാര്‍ രണ്ടു കൂട്ടര്‍ക്കുമിടയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സഞ്ചരിച്ചു കൊണ്ടിരുന്നു. മുസ്ലിം സേന യൃദ്ധഭൂമിയില്‍ ഒരു ്രതൃേക- സ്ഥലം തെരഞ്ഞെടുത്തു, അമുസ്‌ലിംകള്‍ മറ്റൊന്നും. മുസ്ലിം സേന മുഴുവന്‍ ഖുര്‍ആന്‍ തൊട്ടു സത്യംചെയ്തു പറഞ്ഞു: “ശ്രതുവിനെതിരെ പോരാടി ആദ്യം ഞങ്ങള്‍ മരിക്കുമെന്ന്‌.” അപ്പോള്‍ നായര്‍ പടയാളികള്‍ പറഞ്ഞു: “നിങ്ങള്‍ ന്യൂനപക്ഷമാണ്‌. ഈ ഘോരയുദ്ധം ഒറ്റയ്ക്കു നടത്താന്‍ നിങ്ങളെ ഞങ്ങള്‍ വിടുകയില്ല, നമുക്കെല്ലാവര്‍ക്കും സംയുക്തമായി പോരാടി കോട്ടയിലേക്കു മുന്നേറാം.” ഈ അഭിപ്രായത്തോട്‌ എല്ലാവരും യോജിച്ചു. (ഫത്ഹുല്‍ മുബീന്‍ വരികള്‍ 398 -404)"" കോട്ട കീഴടക്കി അതുപൊളിച്ചുമാറ്റുന്നതിനിടയിലാണ്‌, ഇന്ത്യയുടെ റ്റൊരുഭാഗത്ത്‌ അതുവരെ പറങ്കികളോട്‌ പൊരുതിനിന്ന, ബീജാപ്പൂര്‍സുല്‍ത്താന്‍ ഇ്്രാഹിം അലിആദില്‍ഷാ അപ്രതീക്ഷിതമായി ശത്രുക്കളോട്‌ സന്ധിചെ യ്തുവെന്ന വാര്‍ത്തയെത്തുന്നത്‌. പോര്‍ച്ചുഗീസ്‌ വിരുദ്ധസമരത്തില്‍ സുല്‍ത്താ നും സാമൂതിരിക്കുമിടയില്‍ നിരന്തരം ആശയവിനിമയം നടന്നിരുന്നു. അതില്‍ മുഖൃപങ്കുവഹിച്ചിരുന്നതും ഖാസി മുഹമ്മദ്‌ തന്നെയായിരുന്നു. ഈ നീക്കത്തെ സുല്‍ത്താന്‍ ദൈവത്തോട്‌ ചെയ്ത (പതിജ്ഞയ്ക്കു വിരുദ്ധമെന്ന്‌ വിശേഷിപ്പി ച്ചുകൊണ്ട്‌ കവി സാമൂതിരിയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന തിങ്ങനെയാണ്‌: “ഇതുപോലെ ഒരു യുദ്ധം അറബികള്‍ക്കോ, മറ്റുള്ളവര്‍ക്കോ ഇടയില്‍ മുമ്പ്‌ നടന്നതായി രാജാക്കന്മാരേ, സുല്‍ത്താന്മാരേ, സേനാപതികളേ, നേതാക്കളേ നിങ്ങള്‍ കേട്ടിട്ടുണ്ടോ? 260 മുസ്ലിംരാജാക്കന്മാരേ, ഈ ഹൈന്ദവരാജാവില്‍നിന്നു നിങ്ങള്‍ പാഠം പധിക്കുവി൯്‌ (വരി 510- 512)" താന്‍ പറഞ്ഞതെല്ലാം സാമൂതിരിയുടെ സാക്ഷാല്‍മഹത്ത്വത്തിന്റെ ആയി രത്തിലൊന്നു മാ്രമാണെന്നും കവി ഉണര്‍ത്തുന്നുണ്ട്‌. യൃദ്ധരംഗചിത്രീകരണത്തിലും ഇതരസംഭവങ്ങളുടെ ആഖ്യാനത്തിലും ഒരു ദൃകസാക്ഷിവിവരണത്തിന്റെ ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്‌ കഴി ഞ്ഞിട്ടുണ്ട. കാവ്യോചിതമായ ്രയോഗവിശേഷങ്ങളും, അലങ്കാരകല്‍പനകളും കൊണ്ടു സമ്പന്നമാണ്‌ ഈ കൃതി. ഒരു ഉദാഹരണം നോക്കു: “ദാരോ മണിക്കൂറിലും അത്ഭുതങ്ങള്‍ സംഭവിക്കുകയാണ്‌. അന്ത്യദിനം പോലെ ബീഭല്‍സമായിരുന്നു അവിടത്തെ മണിക്കുറുകള്‍. പൊടിപടലംകൊണ്ടും, ഉയരുന്ന പുക കൊണ്ടും പകലുകള്‍ രാത്രിയായി. പീരങ്കിശബ്ദം ഇടിയുടെയും, വാളിന്റെ തിളക്കം മിന്നലിന്റെയും ്രതീതി സൃഷ്ടിച്ചു. അതേേരരകാരം, കുന്തങ്ങളും അസ്ത്രങ്ങളും ഉല്‍ക്കകള്‍ പോലെ എതിര്‍കക്ഷികളെ പിന്‍തുടര്‍ന്നു. വെടിയുണ്ടയും, അസ്ര്രവും മേഘം വര്‍ഷിക്കുന്നപോലെ ശ്രതൃവിനു നേരെ പതിക്കാന്‍ തുടങ്ങി. പിന്നെ ഇരുഭാഗത്തും സൈനികമുന്നേറ്റം ജല്രപളയം പോലെയായിരുന്നു. കൊല്ലപ്പെട്ടവര്‍, ഈയാംപാറ്റകള്‍ പോലെ നിരവധി.” (വരി 345 -350) 0 ഈ യൃദ്ധത്തില്‍ സാമൂതിരിക്കു വേണ്ടി ഖാസിമുഹമ്മദും പടക്കളത്തി ലിറങ്ങി പൊരൃതിയിരുന്നുവെന്ന്‌ കരുതാവുന്നതാണ്‌. കാവൃത്തിലെ ചില വിവ രണങ്ങളില്‍ അതിന്റെ സൂചനകള്‍ കാണുന്നുണ്ട്‌. “ഞങ്ങള്‍ നിരവധി പീരങ്കികളില്‍ നിന്ന്‌ അവര്‍ക്കെതിരെ ഉണ്ടകളുതിര്‍ത്തു. പക്ഷേ, അവരുടെ മുന്നേറ്റം തടയാന്‍ കഴിഞ്ഞില്ല (വരി.336) ആ ദിവസം സംഭവിച്ച മനുഷ്യനാശം ഭയങ്കരമായിരുന്നു. ഇത വലിയ നാശം ഒരുകാലത്തും ഞങ്ങളാരും കണ്ടിട്ടില്ല. (365) 261 തുടങ്ങിയ ്രസ്താവനകളിലെ “ഞങ്ങള്‍ എന്ന പ്രയോഗം അതിലേക്കുവിരല്‍ ചൂണ്ടുന്നു. ഖാസിമുഹമ്മദ്‌ തന്റെ അറബിമലയാളകാവ്യമായ മുഹ്യിദ്ദീന്‍മാലയില്‍ രചനാകാലം വ്യക്തമാക്കുന്നതുപോലെ ഫത്ഹുല്‍ മുബീനില്‍ അത്‌ സൂചിപ്പി ച്ചുകാണുന്നില്ല. ബീജാപ്പുര്‍സുല്‍ത്താന്‍ പോര്‍ച്ചുഗീസുകാരുമായി സന്ധിയി ലേര്‍പ്പെട്ട കാര്യം പരാമര്‍ശിക്കുന്നതിനാല്‍ അതുനടന്ന 1579-നും, മുഹ്യിദ്ദീന്‍ മാല രചിച്ച 1607-നും ഇടയിലാണ്‌ കൃതിയുടെ രചനയെന്ന്‌ കരുതാം. കൃതി യിലെ ചില സൂചനകളുടെ വെളിച്ചത്തില്‍ 1578-നും 1579-നും ഇടയിലാണ്‌ ഇതി ന്റെ രചനയെന്ന്‌ ഇംഗ്ലീഷിലേയ്ക്ക്‌ ഭാഷാന്തരം ചെയ്ത ഡോ. എം. എ. മുഈദു ഖാന്‍ അഭിപ്രായപ്പെടുന്നു.” അല്‍ഖസീദത്തുല്‍ ജിഹാദിയ്യ പോര്‍ച്ചുഗീസ്‌ വിരുദ്ധസമരം പ്രമേയമായിവരുന്ന ഖാസിമുഹമ്മദിന്റെ മറ്റൊരു ലഘുകാവ്യമാണ്‌ അല്‍ഖസീദത്തുല്‍ ജിഹാദിയ്യ. ചാലിയംകോട്ട ആക്ര മണത്തില്‍ വിജയം കൈവരിച്ച സൈനികരെ ്രശംസിക്കുകയാണ്‌ ഈ കൃതി യുടെ ലക്ഷ്യം. യുദ്ധത്തിന്റെ പങ്കെടുക്കാതെ മാറിനിന്നവരെ നിശിതമായി വിമ ര്‍ശിക്കുന്നുമുണ്ട്‌. ഫത്ഹുല്‍ മുബീനില്‍ നിന്നു വൃത്യസ്തമായി അടുത്തകാല ത്തു മാ്രമാണ്‌ ഈ കൃതി ഗവേഷകരുടെ ശ്രദ്ധയില്‍വരുന്നത്‌. മതപണ്ഡി തനായ പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ല്യാരുടെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ്‌ ഇതിന്റെ ഗ്പതി കണ്ടെടുക്കപ്പെട്ടത്‌. രചനാകാലം ഫത്ഹുല്‍മുബീന്‌ ശേഷമാ വണം. ഖുത്തുബാത്തുല്‍ ജിഹാദിയു പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള സമരാഹ്വാനവുമായി ഖാസി മുഹ മ്മദ്‌ ്രഭാഷണരുപത്തില്‍ രചിച്ച കൃതിയാണ്‌ “ഖുത്തുബാത്തുല്‍ ജിഹാദിയ്യ. വിശൃദ്ധയുദ്ധത്തില്‍ രക്തസാക്ഷികളാവുന്നവര്‍ക്ക്‌ പരലോകത്തു ലഭിക്കുന്ന പ്രതിഫലം വര്‍ണിച്ചു, സൈനികരെ ആവേശഭരിതരാക്കാനും പോരാടുരംഗത്തു നിന്നും വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കാനുമാണ്‌ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്‌. ഈ (്രഭാഷണത്തിന്റെ പകര്‍പ്പുകള്‍ വെള്ളിയാഴ്ചകളിലെ ഉദര്‍ബോധനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി മലബാറിലെ വിവിധപള്ളികളിലേക്ക്‌ അയച്ചുകൊടു ത്തിരുന്നു. യുദ്ധത്തിന്റെ (്പാരംഭദശയിലുണ്ടായ തിരിച്ചറിവുകളുടെ പശ്ചാത്ത ലത്തില്‍ കോട്ട പിടിച്ചെടുക്കുന്നതുവരെ താന്‍ നിരാഹാരമനുഷ്ഠിക്കുമെന്ന്‌ സാ മൂതിരി ്രഖ്യാപിച്ചുവദ്രേൌേ. ഈ സന്ദര്‍ഭത്തിലാണ്‌ അദ്ദേഹത്തിന്റെ വിശ്വസ്ത 262 രായ മാപ്പിളപുടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധയുദ്ധത്തിനൊ രുങ്ങി പുറപ്പെടുന്നത്‌. അവര്‍ക്ക്‌ ധൈര്യവും വിശ്വാസപരവുമായ ഉര്‍ജ്ജവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാമൂതിരിയുടെ മുഖ്യഉപദേഷ്ടാക്കളി ലൊരാളായ ഖാസിമുഹമ്മദ്‌ ഈ പ്രഭാഷണം തയ്യാറാക്കുന്നത്‌. പാങ്ങില്‍ അഹ മ്മദ്കുട്ടി മുസ്ല്യാരുടെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ്‌ ഇതിന്റെയും പകര്‍പ്പ്‌ കണ്ടെടുത്തത്‌. അസ്സൈഫുല്‍ ബത്താര്‍ പോര്‍ച്ചുഗീസുകാരെ പിന്തുടര്‍ന്ന്‌ ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ഇന്തഴ്ച മുഴുവന്‍ തങ്ങളുടെ കോളനിയാക്കുന്നതിലും ഇന്ത്യക്കാരെ അടക്കിഭരി ക്കുന്നതിലും വിജയംകണ്ടു. തുടക്കത്തില്‍ നാട്ടുരാജാക്കന്മാരുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ്രതിഷേധങ്ങള്‍ പിന്നീട്‌ പലയിടങ്ങളിലേക്കും വ്യാപി ച്ചു. കോളനിശക്തികള്‍ക്കെതിരായ സംഘടിതസമരങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ശക്തിപ്രാപിച്ചു കഴിഞ്ഞതിനുശേഷമാണ്‌ കേരളത്തില്‍ അതിന്റെ അലയൊലികളെത്തുന്നത്‌. 1857-ലെ ഒന്നാംസ്വാതന്ത്രയസമരം നടക്കുന്ന വേള യില്‍ കേരളത്തില്‍ കാര്യമായ ്രക്ഷോഭങ്ങളൊന്നൃം പൊതൃവെ ഉയര്‍ന്നു വന്നി ടടുണ്ടായിരുന്നില്ല. പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യര്‍ 1802- ലും 1812-ലും വയനാട്ടില്‍ നടത്തിയ കലാപങ്ങള്‍പോലുള്ള ചില ഒറ്റപ്പെട്ട ്രക്ഷോഭ ങ്ങള്‍ മാര്രമാണ്‌ ഇതില്‍നിന്നു വേറിട്ടുനില്‍ക്കുന്നത്‌. എന്നാല്‍ 18-൦ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ ബ്രിട്ടീഷ്‌ ഭരണ ത്തിനെതിരെ ശക്തമായ സമരാഹ്വാനങ്ങളുമായി മലബാറിലെ ചില മുസ്‌ലിം പണ്ഡിതന്‍മാര്‍ രംഗത്തുവന്നുകഴിഞ്ഞിരുന്നു. ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ്രപസ്ഥാനത്തിന്‌ തുടക്കംകുറിക്കുകയും, അതിന്റെ പേരില്‍ ജയില്‍വാ സം അനുഷ്ഠിക്കുകയും ചെയ്ത വെളിയങ്കോട്‌ ഉമര്‍ഖാസിയും (1757-1852) മമ്പുറം സയ്യിദ്‌ അലവിതങ്ങള്‍ (1752-1844) പൂഗ്രന്‍ സയ്യിദ്‌ ഫസല്‍പൂക്കോയ തങ്ങള്‍ (1824-1901) എന്നിവരുമാണ്‌ ഈ വിഭാഗത്തില്‍ മുന്‍നിരയിലുണ്ടായി രുന്നത്‌. 18,19 നൂറ്റാണ്ടുകളില്‍ മലബാറിലെ മുസ്‌ലിംകളുടെ സാമൂഹിക-രാഷ്രടീ യമേഖലകളിലെ ഇടപെടലുകളിലും മുന്നേറ്റങ്ങളിലും മമ്പുറംതങ്ങന്‍മാര്‍ (കി യാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്‌. മലപ്പുറംജില്ലയിലെ തിരൂരങ്ങാടിയായിരുന്നു ഇവരുടെ ആസ്ഥാനം. അറേബ്യന്‍രാജ്യമായ യെമനിലെ ഹളര്‍മത്തില്‍ നി ന്നും 1769-൪൪ ന്ാമത്തെ വയസ്സിലാണ്‌ സയ്യിദലവിതങ്ങള്‍ മലബാറിലെത്തി ച്ചേരുന്നത്‌. അതിനു മുമ്പുതന്നെ ഇവിടെയെത്തി ആത്മീയമേഖലയില്‍ പ്രവര്‍ 263 ത്തിച്ചുപോന്നിരുന്ന അദ്ദേഹത്തിന്റെ അമ്മാവന്മാരായ സയ്യിദ്‌ ശൈഖ! ജിഫ്രി, ശൈഖ്‌ ഹസന്‍ജിഫ്രി എന്നിവരില്‍ നിന്ന്‌ ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹം ഇങ്ങോട്ടേക്കു പുറപ്പെടുന്നത്‌. “വൈദേശികവിരുദ്ധസമരത്തില്‍ ഉറച്ചനേതൃത്വ വും ആയുധസജ്ജീകരണവും കൂടാതെ ചെറിയതോതിലുള്ള യുദ്ധംകൊണ്ട്‌ ഗ്രയോജനമില്ലെന്ന്‌ ഉദ്ബോധനം ചെയ്ത ശൈഖ്‌ ഹസന്‍ജിഫ്രിയുടെ ചിന്ത കള്‍ അദ്ദേഹത്തെ (പചോദിപ്പിച്ചു. മലബാറിലെത്തിയ ശേഷമുളള ആദ്യ വര്‍ഷ ങ്ങളില്‍ തന്നെ, ്രിട്ടിഷ്വിരുദ്ധനിലപാടുകൊണ്ട്‌ ശ്രദ്ധേയരായി മാറിക്കഴി ഞ്ഞിരുന്ന വെളിയങ്കോട്‌ ഉമര്‍ഖാസി, പരപ്പനങ്ങാടി അബൂബക്കര്‍കോയ എന്നീ പണ്ഡിതരുമായി അടുത്ത സയഹൃദബന്ധം സ്ഥാപിച്ചു. ജാതിമതഭേദമന്യ എല്ലാവിഭാഗം ജനങ്ങളുടെയും ആദരവിനുപാരതമാ യിരുന്ന തങ്ങള്‍ തന്റെ കാര്യസ്ഥനും ഗുമസ്തനുമായി നിയമിച്ചത്‌ ്രദേശവാ സികള്‍ക്കു സുപരിചിതനായിരുന്ന കോന്തുനായരെയായിരുന്നു. ഹിന്ദുമുസ്ലിം ഐക്യം ശക്തിപ്പെടുത്തി പൊതുശ്രതുക്കളായ ഇംഗ്ലീഷുകാര്‍ക്കെതിരെ അണി നിരക്കാന്‍ അദ്ദേഹം ഉപദേശിച്ചു. മതപരമായ സംശയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ അദ്ദേഹം പുറപ്പെടുവിച്ച ഫത്വ (മതവിധി) പരോക്ഷമായി ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തിനുള്ള ആഹ്വാനമായിരുന്നു. “അസ്സൈഫുല്‍ ബത്താര്‍ (മൂര്‍ച്ചയേറിയ വാള്‍) എന്ന പേരില്‍ ഇതിന്റെ കൈയെഴുത്തുകോപ്പി കള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ അധികൃതര്‍ അതു നിരോധിക്കുക യും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ്‌ ഫസല്‍ പിന്നീട്‌ ഇത്‌ ഇസ്തംബൂളില്‍ നിന്ന്‌ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. കെ. കെ. മുഹമ്മദ്‌ അബ്ദുല്‍കരീം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ഈ കൃതി, സി.കെ.കരീം തന്റെ “കേരളമുസ്ലിംചരിര്രം സ്ഥിതിവിവരക്കണക്ക്‌ aw യറകടറിയില്‍'” ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഉദ്ുത്തുല്‍ ഉമറാഅ്‌ സാഗ്മാജൃത്വവിരുദ്ധനിലപാടുകളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകട ത്തിയ സയ്യിദ്‌ ഫസല്‍ പൂക്കോയത്തങ്ങള്‍ പിതാവിനെപ്പോലെ വലിയ ജനപി ന്തുണയാര്‍ജ്ജിച്ച പണ്ഡിതനായിരുന്നു. വെള്ളിയാഴ്ചകളില്‍ വിശ്വാസികളോട്‌ നടത്തിയ ഉര്‍ബോധനങ്ങളിലൂടെ വലിയൊരു വിഭാഗം ജനങ്ങളെ ഇംഗ്ലീഷുകാര്‍ ക്കെതിരെ അണിനിരത്താന്‍ സയ്യിര്‍ഫസലിനു സാധിച്ചു. ഹിന്ദുമുസ്ലിം മൈത്രി ക്ക്‌ രന്നല്‍നല്‍കികൊണ്ടു നടത്തിയ ഗ്രസംഗങ്ങളില്‍ “അടിമത്തശ്ൃംഖല 264 പൊട്ടിചുറിയണമെങ്കില്‍ ജാതിമതഭേദമനേഴ്ച, ജനലക്ഷങ്ങള്‍ ഏകോപിതരായി മുന്നേറണമെന്ന്‌” ഓര്‍മ്മപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ്കാര്‍ക്കെതിരായ സമരത്തിനുള്ള ആഹ്വാനവുമായി അദ്ദേഹം ര ചിച്ച ശ്രന്ഥമാണ്‌ ‘ഉദുത്തുല്‍ ഉമറാഅ്്‌ വല്‍ഹുക്കാംലിഹാനത്തില്‍ കഫറത്തിവ അബദത്തില്‍ അസ്‌്നാം'. “ഉദുത്തുല്‍ ഉമറാഅ്‌' എന്ന ചുരുക്കപ്പേരിലറിയപ്പെ ടുന്ന ഈ കൃതിയുടെ ്രതികള്‍ വ്യാപകമായി പ്പചരിപ്പിക്കപ്പെട്ടതോടെ മല ബാര്‍ കലകടര്‍ കൊനോലി അതിനും വിലക്കേര്‍പ്പെടുത്തി. നാട്ടിൽ കലാപങ്ങ ള്‍ക്കു വിത്തുപാകുവാന്‍ നേതൃത്വം നല്‍കുന്നുവെന്നരോപിച്ച്‌ അദ്ദേഹത്തെ നാടുകടത്താന്‍ 1852 ഫ്രെബുവരി 12ന്‌ മ്ദാസ്ഗവണ്‍മെന്‍ ഉത്തരവിട്ടു. വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നെങ്കിലും മലബാര്‍ വിട്ടുകൊള്ളാമെന്ന്‌ സ്വയം സമ്മതി ച്ചു അദ്ദേഹം അറേബ്യയിലേക്കു കപ്പല്‍ കയറി. സയ്യിദ്ഫസലിനെതിരെ കൈ ക്കൊണ്ട നടപടി മലബാറിലെ ജനങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ്‌ വിരുദ്ധവികാരം ആളിക്കത്തിക്കുകയും തല്‍ഫലമായി കലകടര്‍കൊനോലി കലാപകാരികളുടെ കൈകളാല്‍തന്നെ കൊല്ലപ്പെടുകയും ചെയ്തു. അറേബ്യ, യെമന്‍, ഈജിപ്ത്‌, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ കര്‍മ്മ നിരതമായ ജീവിതത്തിനിടയിലും ബ്രിട്ടീഷ്സാര്മാജ്യത്തിനെതിരായ പ്രചാരണ ങ്ങള്‍ സയ്യിദ്ഫസല്‍ തുടര്‍ന്നുപോന്നു. നിരോധിക്കപ്പെട്ട ഉദുത്തുല്‍ ഉമറാഅ്‌ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്ന്‌ വീണ്ടും അച്ചടിച്ചു. അറ ബിയിലും, തുര്‍ക്കിയിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം 1901-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍വച്ച അന്തരിക്കുന്നതുവരെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നിരുന്നു. വെളിയങ്കോട്‌ ഉമര്‍ഖാസിയുടെ രചനകള്‍ 1757 മുതല്‍ 1852 വരെയുള്ള കാലയളവില്‍ ജീവിച്ച വെളിയങ്കോട്‌ ഉമര്‍ ഖാസിയുടെ രചനകളും (പഭാഷണങ്ങളും 19-ാം നൂറ്റാണ്ടിലെ മലബാറിന്റെ സാ മൂഹിക-രാഷ്്രീയചരിശ്തം രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്ക വഹിച്ചിട്ടുണ്ട്‌. സാമൂഹികവിഷയങ്ങളെക്കുറിച്ച്‌ ഗദ്യത്തിലും പദൃത്തിലും ധാരാളം ലഘുലേ ഖകളെഴുതുകയും ബ്രിട്ടിീഷ്ഭരണത്തെ വിമര്‍ശിച്ച്‌ ഫത്വകളിറക്കുകയും ചെ യ്ത ഇദ്ദേഹത്തെ, “മാപ്പിളമാരുടെ ബരദ്ധിക്പചോദനമായും ബ്രിട്ടീഷുകാര്‍ ക്കെതിരെ മാപ്പിളമാരില്‍നിന്നുണ്ടായ ആദ്യകാലസമരങ്ങളുടെ ചിഹ്നമായും കെ.എന്‍. പണിക്കര്‍ വിലയിരുത്തുന്നുണ്ട്‌.” 265 ബ്രിട്ടീഷ്‌ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ശക്തമായ നികുതി നി ഷേധ്രപസ്ഥാനത്തിന്‌ അദ്ദേഹം തുടക്കംകുറിച്ചിരുന്നു. നികുതിനിഷേധം ഒരു സമരമാര്‍ഗ്ഗമായി ദേശീയനേതാക്കള്‍ ഉപയോഗപ്പെടുത്തുന്നതിന്‌ ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പായിരുന്നു അത്‌. കോപാകുലരായ ബ്രിട്ടീഷ്‌ അധികാരികള്‍ അദ്ദേ ഹത്തെ ചാവക്കാട്‌ തുക്ക്ടികച്േരിയില്‍ വിളിച്ചുവരുത്തി വിചാരണചെയ്തു. “താങ്കളാണോ, ഞങ്ങളുടെ ഭരണത്തിനെതിരെ മതവിധികള്‍ പുറപ്പെടുവിക്കു ന്ന ആശ്‌' എന്ന ചോദൃത്തിന്‌ “അതെ, ഞാന്‍ തന്നെയാണ്‌; മേലിലും നിങ്ങളു ടെ ഭരണത്തെ എതിര്‍ക്കുകതന്നെ ചെയ്യും” എന്ന മറുപടിയാണ്‌ നല്‍കിയത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ ജയിലടച്െങ്കിലും അവിടെനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നിലപാടുകളില്‍ പിറകോട്ടുപോകാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ വീണ്ടും ജയില്‍വാസം അനുഷിഠിക്കേണ്ടിവന്നു. എന്നാല്‍ നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാന്‍ ്രിട്ടീഷുകാര്‍ നിര്‍ ബന്ധിതരായിത്തീര്‍ന്നു. ജയിലിൽനിന്നും സുഹൃത്ത്‌, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ക്കയച്ച സുദീര്‍ഘമായ അറബികവിതയുടെ പ്രമേയവും അ്രകമികളായ ഭരണാധികാരികള്‍ക്കെതിരെ പൊരുതാനുള്ള ആഹ്വാനമായിരുന്നു. അറബിയി ലും അറബി-മലയാളത്തിലുമായി നിരവധികാവ്യങ്ങളും ഗദൃകൃതികളും അദ്ദേ ഹത്തിന്റേതായുണ്ട്‌. വൈദേശികവിരുദ്ധസമരങ്ങള്‍ സജീവമായി സംഘടിപ്പിച്ച പ്പോള്‍തന്നെ സാമൂഹികമായ അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ശക്തമായ ്രചാരണങ്ങള്‍ നടത്താനും ഉമര്‍ഖാസിക്ക്‌ സാധിച്ചിരുന്നു. അധിനിവേശവിരുദ്ധരചനകളുടെ സ്വാധീനം കേരളീയപണ്ഡിതരുടെ അറബിരചനകള്‍ ഒന്നിലേറെ സാമൂഹിക-രാ ഷ്ര്രീയധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരുന്നു. 16-൦ നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ 20-ാംനൂറ്റാണ്ടിന്റെ ആരംഭംവരെയുള്ള മൂന്നുശതാബ്ദങ്ങള്‍ക്കിട യിലാണ്‌ ഇവ രചിക്കപ്പെട്ടത്‌. കേരളത്തില്‍ അച്ചടി ആരംഭിച്ചിട്ടില്ലാത്തതിനാല്‍ സാദിഅറേബ്യ, യെമന്‍, തുര്‍ക്കി, ഈജിപ്ത്‌ എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ ഇവയില്‍ പലതും (പസിദ്ധീകരിച്ചിരുന്നത്‌. അതോടൊപ്പം കൈയെഴുത്തുഗ്പതി കളായും അവ (പചരിപ്പിക്കപ്പെട്ടു. വിവിധ മുസ്ലിംആരാധനാലയങ്ങളില്‍ വി ശ്വാസികളോടു നടത്തുന്ന ഉത്ബോധനത്തിനായി ഇവ ലഭ്യമാക്കിയിരുന്നു. അറബിഭാഷയിലെഴുതപ്പെട്ടതിനാല്‍ ഒരു ദിവൃപരിവേഷവും അവയ്ക്കു കൈ വന്നു. അവ പാടി വ്യാഖ്യാനിക്കുന്നത്‌ പുണ്യകര്‍മ്മമായി കരുതപ്പെട്ടു. അറബി മാധൃമത്തിലായതിനാല്‍ സബ്രിട്ടിീഷ്കോളനികളായിരുന്ന ഇതര ഏഷ്യന്‍ -ആൃരഫി ക്കന്‍രാജ്യങ്ങളിലെ മുസ്ലിംകേന്ദ്രങ്ങളിലും ഈ കൃതികള്‍ സ്വീകരിക്കപ്പെടു. 266 സാ്രാജ്ൃത്വവിരുദ്ധൂപചാരണങ്ങള്‍ക്ക്‌ ഒരു ഏകതാനത കൈവരുത്താനും, ജന ങ്ങളില്‍ വിപ്ലവവീര്യം വളര്‍ത്തിയെടുക്കാനും അവ സഹായകമായി. അറബിയില്‍ രചിക്കപ്പെട്ട ഈ കൃതികള്‍ അറബിമലയാളത്തിലെ പടപ്പാ ടൂശാഖയുടെ വളര്‍ച്ചയ്ക്കും പ്രചോദനമായിത്തീര്‍ന്നു. അറബിമലയാഭഗ്രസന്ഥ കര്‍ത്താക്കളില്‍ ഭൂരിപക്ഷവും അറബിസാഹിതൃത്തിലും പാണ്ഡിത്ൃയമുള്ളവരാ യിരുന്നതിനാല്‍ അവരുടെ രചനകള്‍ക്ക്‌ ദാര്‍ശനികമാനവും, ദിശാബോധവും നല്‍കാന്‍ ഈ കൃതികള്‍ സഹായകമായി മാറി. ഇങ്ങനെ മലബാറിലെ മാപ്പിള മാര്‍ക്കിടയില്‍ സബ്രിട്ടിീഷ്സാശ്രാജൃത്വത്തിനും, ഫ്യുഡല്‍നാടുവാഴിത്തത്തിനുമെ തിരായി ശക്തിപ്രാപിച്ച പ്രക്ഷോഭങ്ങള്‍ക്കും, അതിനോടുള്ള ്രതിരോധമായി രചിക്കപ്പെട്ട പടപ്പാട്ടുകള്‍ക്കും മാര്‍ഗദര്‍ശകങ്ങളായി ഈ കൃതികള്‍ മാറുകയാ യിരുന്നു. പടപ്പാട്ടുകള്‍ അറബിത്തമിഴില്‍ അറബിമലയാളത്തിലെ പടപ്പാട്ടുകള്‍ക്കു സമാനമായി അറബിത്തമിഴില്‍ ്രചാരത്തിലുള്ള കാവ്യങ്ങളെയാണ്‌ “പടൈപ്പോര്‍' എന്നു വ്യവഹരിച്ചുപോരു ന്നത്‌. വരിശൈ മുഹ്യിദ്ദീന്‍ പുലവരുടെ “സക്കൂന്‍ പടൈപ്പോര്‍ (1686) എന്ന കൃതിയാണ്‌ ഈ രംഗത്തെ ഗ്രഥമരചനയായി പരിഗണിച്ചുവരുന്നത്‌. അറബി മലയാളത്തിലെ സഖൂം പടപ്പാട്ട്‌ ഇതിന്റെ സ്വതന്ത്രതര്‍ജ്ജമയാണ്‌. 18, 19 നൂറ്റാണ്ടുകളിലായി അനേകം യുദ്ധകാവ്യങ്ങള്‍ തമിഴകത്തെ മുസ്ലിംകള്‍ക്കിടയില്‍ രചിക്കപ്പെട്ടിരുന്നു. അറബിമലയാളത്തിലെ ്രമുഖപട പ്പാട്ടായ ചേറ്റുവായി പരീക്കുട്ടിയുടെ “ഫത്ത്ഹുശ്മാമി'ന്റെ രചനക്കുമുമ്പുതന്നെ അതേരേപമേയം സ്വീകരിച്ചുകൊണ്ട്‌ അറബിത്തമിഴില്‍ രചിക്കപ്പെട്ട കാവ്യമാണ്‌ “ബുദുഹുശ്മാം. ശൈഖുനാപുലവരുടെ ഈ പടൈപ്പോരിന്‌ “‘മുഹമ്മദീയകാ ണ്ഡം', സിദ്ദീക്കിയാകാണ്ഡം', “ഫാറുക്കിയാകാണ്ഡം” എന്നിങ്ങനെ മുന്നുഭാഗ ങ്ങളുണ്ട്‌. 61 അധ്യായങ്ങളിലായി 6786 പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ രചനയാണിത്‌. തേങ്ങാപ്പട്ടണംസ്വദേശിയായ കുഞ്ഞുമുസ്ലാപുലവര്‍ രചിച്ച പ ടൈപ്പോരുകളാണ്‌ “സയ്യിദത്ത്‌ പടൈപ്പോര്‍', “ഇരവുസുല്‍കുന്‍ പടൈപ്പോര്‍' എന്നിവ. നായികാ്രധാനമായ ഈ രംഗത്തെ ആദൃകാവ്യം എന്ന സവിശേഷത “സയ്യിദത്ത്‌ പടൈപ്പോരി'” നുണ്ട്‌. ഇമാംഅലിയെ നായകനാക്കി അഞ്ചുകൃതികള്‍ രചിച്ച അസനലിപുല വരാണ്‌ ഈ മേഖലയിലെ മറ്റൊരു കവി. “ഇബുനിയാന്‍, “ഉച്ചി', “ദാഹി, 267 “വട്ടോച്ചി', “ഇന്ദിരായന്‍” എന്നിങ്ങനെ ശത്രുപക്ഷത്തെ സേനാനായകരുടെ പേരുകളാണ്‌ കൃതികള്‍ക്ക്‌ നല്‍കിയിട്ടുളളത്‌. അഞ്ചുകൃതികളേയും ചേര്‍ത്ത്‌ “അയ്ന്ത്പടൈപ്പോര്‍' എന്നു വിളിച്ചുവരുന്നു. അജ്ഞാതകര്‍ത്ത്യകമായ കാസിം പ്ടൈപ്പോരില്‍ ്രവാചകപന്ത്നായ ഖാസിം ഖര്‍ബലായുദ്ധത്തില്‍ രക്തസാ ക്ഷിയായ കഥയാണ്‌ (പമേയം. നാടന്‍പാട്ടിന്റെ രീതിയിലാണ്‌ രചന. “ഹുനൈന്‍ പടൈപ്പോര്‍', “ഉച്ചിപടൈപ്പോര്‍', “ഇന്തരിയാന്‍ പടൈപ്പോര്‍” എന്നിങ്ങനെ അനേകം രചനകള്‍ വേറെയുമുണ്ട്‌. അറബിമലയാളത്തിലേതു പോലുള്ള വിഷയവൈവിധ്യങ്ങള്‍ കാണാനില്ല. ആദിമ ഇസ്ലാംചരിര്തത്തിലെ യുദ്ധങ്ങളാണ്‌ മിക്ക എഴുത്തുകാരും ആവിഷക്കരിച്ചിരിക്കുന്നത്‌. പോര്‍ച്ചുഗീസു കാര്‍ക്കും പില്‍ക്കാല അധിനിവേശശക്തികള്‍ക്കുമെതിരായ പ്രതിരോധം ശ ക്തിപ്പെടുത്താന്‍ തങ്ങളുടെ വംശീയചരിശ്രത്തിലെ ഗാഥകള്‍ പാടി ജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യമാണ്‌ പൊതുവേ ഉണ്ടായിരുന്നത്‌. പടപ്പാട്ടുകള്‍ അറബിമലയാളത്തില്‍ അറബിമലയാളത്തിലെ ആദ്യപടപ്പാട്ട ഏതാണെന്നു തീര്‍ത്തുപറയുക പ്രയാസമാണ്‌. മാലപ്പാട്ടുകളോളം തന്നെ പഴക്കം അവയ്ക്കുണ്ടാവാനാണ്‌ സാ ധൃത, 1ടാംനൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ ഇതൊരു സജീവസാഹിത്യരപ സ്ഥാനമായി വികാസം പ്രാപിക്കുന്നതെങ്കിലും അതിന്‌ രണ്ടോമൂന്നോ നൂറ്റാണ്ടു കള്‍ക്കുമുമ്പെങ്കിലും അവ ഉത്ഭവിച്ചുവെന്നുകരുതാന്‍ ന്യായമുണ്ട്‌. ആദ്യ പട ASF കുഞ്ഞാലിമാരെപ്പറ്റിയുള്ളതാണെന്ന്‌ കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീമു മായുള്ള ഒരു സംഭാഷണത്തെ ഉദ്ധരിച്ചുകൊണ്ട്‌ ഡോ. എന്‍.എം. നമ്പൂതിരി വ്ൃക്തമാക്കുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ലൈബ്രറിയില്‍ അതിന്റെ കോ പ്പിയുള്ളതായും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്‌. പോര്‍ച്ചുഗീസ്‌ അധിനിവേശകാലത്ത്‌ രചിക്കപ്പെട്ടതാവാനിടയുള്ള ഈ കൃതിയുടെ കോപ്പി അവര്‍ തങ്ങളുടെ നാട്ടിലെത്തിച്ച്‌ സൂക്ഷിച്ചതായിരിക്കാം. ആ കാലത്ത്‌ അറബിയിലും അറബിമലയാളത്തിലും കേരളത്തില്‍ രചിക്കപ്പെ ടിട്ടുള്ള പല കൃതികളും ലിസ്ബണ്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുിട്ുണ്ട്‌. പോര്‍ച്ചുഗീസ്‌ വാഴ്ചക്കാലത്ത്‌ ഖാസി മുഹമ്മദും ശൈഖ്‌ സൈന്ുദ്ദീനും അറ ബിയില്‍ സമരകാവ്യങ്ങള്‍ രചിച്ചുവെന്ന വസ്തുതകുടി പരിഗണിക്കുമ്പോള്‍ അക്കാലത്തുതന്നെ അറബിമലയാളത്തിലും പടപ്പാട്ടുകള്‍ രൂപപ്പെട്ടിരിക്കാനുള്ള സാധൃത തള്ളിക്കളയാനാവില്ല. 268 പ്ടപ്പാട്ടുകളുടെ സ്വഭാവം അറബിമലയാളത്തിലെ പടപ്പാട്ടുകളെ അവയുടെ സ്വഭാവമനുസരിച്ച്‌ പ്രധാനമായും മൂന്നായി വിഭജിക്കാം. 1. വിദേശപശ്ചാത്തലത്തിലുള്ള രചനകള്‍ അറേബ്യന്‍ഉപഭുഖണ്ഡത്തിലോ, മറ്റു വിദേശരാജ്യങ്ങളിലോ നടന്ന പോ രാട്ടങങ്ങളുടെ ആഖ്യാനമാണ്‌ ഇവയില്‍ ആദ്യത്തേത്‌. ഇസ്‌ലാമിന്റെ ആവിര്‍ഭാവ വികാസഘട്ടങ്ങളില്‍ അതിനോടെതിരിട്ട ശ്രതൃക്കളോട്‌, പ്രവാചകനും അനുയാ യികള്‍ക്കും നടത്തേണ്ടിവന്ന യുദ്ധങ്ങളാണ്‌ മിക്കകൃതികളിലും കടന്നുവരുന്ന ത്‌. നിരവധി ദീര്‍ഘകാവ്യങ്ങളും കൂട്ടത്തിലുണ്ട്‌. നാലുവാലൃത്തിലായി ആയിര ത്തിലേറെ പുറങ്ങളുള്ള, ഖാസിയാരകത്ത്‌ കുഞ്ഞാവയുടെ “ഫുതുഹുഖിസ്റാ വ ഖൈസര്‍” ഉദാഹരണം. ഈ വിഭാഗത്തിലെ പ്രധാനകൃതികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. . രചനാ/പ്രസി കൃതി ഗ്രന്ഥകര്‍ത്താവ! ദീകരണവര്‍ഷം റഅങ്സുൂല്‍ ഗുല്‍ എന്ന അജ്ഞാത കര്‍ത്തൃകം ഹര്‍ബുല്‍കുബ്റാ 2. | മദീനത്തുന്നജ്ജാര്‍ | പൊന്നാനി അജി | 2൦ | 3. | ഫുൃതുഹുല്‍ ബഹ്നസ്‌ । ഖാസിയാരകത്ത്‌ 1846 കുഞ്ഞാവ ഫുൃതുൃഹു ഖിസ്റാ വ ഖാസിയാരകത്ത്‌ ഖൈസര്‍ കുഞ്ഞാവ ഫതഹുല്‍ ഫുൂറുസ്‌ ആലുങ്ങല്‍ ചെറിയ 1864 ഹസ്റന്‍ ഗസ്വത്ത്‌ ഫത്തഹ്‌ മച്ചിങ്ങലകത്ത്‌ മൊയ്തീന്‍ । 1863 മക്ക മുല പൊന്നാനി നൂറുദ്ദീന്‍ 8. | ഖന്തക്ക്‌ പടപ്പാട്‌ | പൊന്നാനി നൂറുദ്ദീന്‍ ഹുനൈന്‍ പടപ്പാടു മാളിയേക്കല്‍ 1879 കുഞ്ഞഹമ്മദ്‌ ൯. | ബദര്‍ പടപ്പാട്ട്‌ | മോയില്‍കുട്ടി വൈദ്യര്‍ (ന | ഉഹദ്‌ പടപ്പാട്‌ _ | മോയില്‍കുട്ടി വൈദ്യര്‍ _[-________ ന, ഫുതുഹുശ്ലാം ചേറ്റുവായ്‌ പരിക്കുടടി 13. | ഫുൃതൃഹ്‌ ത്വാഇഫ്‌ കോടമ്പിയകത്ത്‌ കുഞ്ഞി । 1889 സീതിക്കോയത്തങ്ങള്‍ കര്‍ബല പടപ്പാട്ു പരപ്പില്‍ മുഹമ്മദ 1883 മുസ്ല്യാര്‍ 269 നന. കര്‍ബല ജസ | മുണ്ടമ്്ര ഉണ്ണി മുഹമ്മ [| | 16. | രീസ്‌ പടപ്പ 17, | മുഅത്തത്ത്‌ പടപ്പാടു വല്ലാഞ്ചിറ മൊയ്തീന്‍ 1890 കുട്ടി ഹാജി ഖൈബര്‍ പടപ്പാട്ട വടക്കിനേടത്ത്‌ അഹമ്മദു കുട്ടി മൊല്ല ഗസ്വത്ത്‌ ബദറുല്‍ ചാക്കീരി മൊയ്തീന്‍ കുട്ടി 1907 കുബ്റ (ചാക്കീരി ബദര്‍) ബദറുല്‍ ഉളമാ പടപ്പാട്ട | മാഞ്ചാന്‍പിറയകത്ത്‌ 1885 അബ്ദുള്‍ അസീസ്‌ _21. | പഴയ യസിദ്‌ പട | അജ്ഞാത കര്‍ത്ത്യകം | 1886 (രസമ) | ഹര്‍ബുല്‍ അസ്ഹാബ്‌ । കോടമ്പിയത്ത്‌ കുഞ്ഞി 1889 (പസാ) എന്ന ഖന്തക്ക്‌ പട സീതി കോയ തങ്ങള്‍ ചുള്ളിയാന്‍ മമ്മര്‍കുട്ട [= 2, കല്‍പ്പിതകാവ്യങ്ങള്‍ ചരി്രസംഭവങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ഗ്രമേയങ്ങളാണ്‌ ഈ ഗണത്തില്‍ വരുന്നത്‌. എങ്കിലും, കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാകണമെന്നില്ല. പല കൃതികളിലും ്രവാചകനും, അദ്ദേഹത്തിന്റെ ജാമാതാവും നാലാംഖലീഫ യുമായിരുന്ന അലിയും കഥാപാത്രങ്ങളായി ്രതൃക്ഷപ്പെടുന്നു. മോയിന്‍കുട്ടി വൈദൃരുടെ രചനയായ “സലീഖത്ത്‌ പടപ്പാട്ട്‌ (1868), മാപ്പിള ഉമര്‍ ആലിംലബ്ബ എന്ന കവിയുടേതെന്ന്‌ കരുതപ്പെടുന്ന “സഖവുംപടപ്പാട്ട്‌ (183൭, കോഴിക്കോട്‌ സ്വദേശി മുഹ്യിദ്ദീന്‍ രചിച്ച “വലിയജിന്‍ പടപട്ട്‌ (182), മുഹ്യിദ്ദീനുബ്നു ബാവയുടെ “ചെറിയജിന്‍ പടപ്പാട്ട്‌ (ഭണ) എന്നിവയാണ്‌ ഈ വിഭാഗത്തിലെ മുഖ്ൃയരചനകള്‍. മോയിന്‍കുട്ടി വൈദ്യരുടെ ആദ്യകാലരചനകളായ എലിപ്പട, സലാസീല്‍ എന്നിവ ഇതിനോടു സാമൃമുള്ള സ്വതന്ത്രരചനകളാണ്‌. മുഹമ്മര്‍നബിയേയും, ഗ്രധാന അനുചരന്മാരേയും കഥാപാത്രങ്ങളാക്കി സാങ്കല്‍പ്പികകഥകള്‍ രചിച്ചതിന്റെ പേരില്‍ മിക്ക ്രന്ഥകാരന്മാരും അക്കാലത്ത്‌ ശക്തമായ എതിര്‍പ്പുകള്‍ സമൂഹത്തില്‍ നിന്നും നേരിട്ടിരുന്നു. 3. കേരളചരിത്രകാവ്യങ്ങള്‍ തികച്ചും കേരളീയ പശ്ചാത്തലത്തില്‍ നടന്ന പോരാട്ടങ്ങളുടെ ഗാഥകളാ ണ്‌ ഇവയിലുള്ളത്‌. ഗ്രിട്ടിീഷ്ഭരണത്തിനും, ജന്മിമാരുടെ പീഡനങ്ങള്‍ക്കുമെ തിരെ നടന്ന ചെറുതും വലുതുമായ സംഘട്ടനങ്ങളാണ്‌ ഇവയുടെ ്രമേയം. ആദ്യ രണ്ടുവിഭാഗത്തില്‍ കാണുന്നതുപോലുള്ള സുദീര്‍ഘമായ രചനകള്‍ ഇവ യില്‍ കുറവാണ്‌. ഇവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം തിരിച്ചറിഞ്ഞ്‌ 270 പല കൃതികളും അച്ചടിച്ചു വിതരണം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും അധികാരികള്‍ നിരോധിച്ചിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ “മലപ്പുറം പട പ്പാട്ട്‌, ചേറൂര്‍ സ്വദേശികളായ മമ്മദുകുട്ടി, മുഹ്യിദ്ദീന്‍ എന്നിവര്‍ ചേര്‍ന്നെഴു തിയ “സാരസര്‍ഗുണ തിരുതരുളമാല എന്ന ചേറൂര്‍പടപട്ു്‌ , പരപ്പനങ്ങാടി സ്വദേശി ഖയ്യാത്തിന്റെ “ചേറൂര്‍ചിന്ത്‌ , കുനിയില്‍ ഇമ്പിച്ചിവൈദ്യരുടെ “കുഞ്ഞി മരയ്ക്കാര്‍ ശഹീദ്‌, സി.പി. മുഹമ്മദിന്റെ “ഓമാരപ്പട,, അജ്ഞാതകര്‍ത്ത്യക ങ്ങളായ “മണ്ണാര്‍ക്കാട്പടപ്പാട്ട്‌, 'മഞ്ചേരിപടപ്പാട്ട്‌ മുതലായവ ഈ ഗണത്തില്‍ പ്പെടുന്നു. 1921-ലെ കലാപകാലത്തും, അതിനുശേഷവും രചിച്ച അനേകം പാട്ടു കളും ഇക്കൂട്ടത്തിലൂണ്ട്‌. കെ.ടി.മുഹമ്മദിന്റെ “921-ലെ മാപ്പിളലഹള, “ഖിലാ ഫത്ത്‌ പടപ്പാട്ട്‌, പി. ഭാസ്ക്കരന്റെ “മഞ്ഞണിഞ്ഞമാമല്‌ എന്നാരംഭിക്കുന്ന പാട്ട്‌, കമ്പളത്ത്‌ ഗോവിന്ദമേനോന്‍ രചിച്ച “ഏറനാട്ടിലെ ധീരമക്കള്‍' എന്നിവ ഉദാഹരണം. പടപ്പാട്ടുകളുടെ സ്വാധീനം 18, 19 നൂറ്റാണ്ടുകളിലെ മലബാറിന്റെ സാമൂഹിക-രാഷി്രീയചരിശ്രത്തെ നിര്‍ണായകമായി സ്വാധീനിച്ച കലാപങ്ങളുടെ രര്‍ജ്ജരേസോതസ്തുകളായി നില കൊണ്ടു എന്നതാണ്‌ പടപ്പാട്ടുകള്‍ നിര്‍വ്വഹിച്ച സാമൂഹികധര്‍മ്മം. അത്തരം കൃതികള്‍ മറ്റു ഗാനങ്ങളെപ്പോലെ വിശ്രമ-വിനോദവേളകളില്‍ ഒറ്റക്കോ കൂട്ടാ യോ ആലപിച്ചു മാനസികോല്ലാസം കൈവരിക്കുക എന്ന ലക്ഷ്യത്തില്‍ മാര്തം ഒതുങ്ങി നില്‍ക്കുന്നവയായിരുന്നില്ല. അവ ജനങ്ങളുടെ ചിന്താമണ്ഡലത്തെ ഇള ക്കിമറിക്കുകയും അവരെ സമരോത്സുകരായി പരിവര്‍ത്തിപ്പിക്കുകയുംചെയ്തു. ഇസ്‌ലാമികവംശീയചരി്രത്തിന്റെ ആദിമദശയില്‍ നടന്ന പോരാട്ടങ്ങള്‍ ക്കു സമാനമായി ഇത്തരം സംഘട്ടനങ്ങളെ കാണാനും, കലാപങ്ങളില്‍ കൊല്ല പെടുന്നവര്‍ക്ക്‌ രക്തസാക്ഷികളുടെ പരിവേഷം നല്‍കി വാഴ്ത്താനും പടപ്പാട്ടു രചയിതാക്കള്‍ മത്സരിച്ചുപോന്നു. ആഴുചച്ചന്തകളിലും മറ്റു പൊതുസ്ഥലങ്ങ ളിലും പരമ്പരാഗത ഇശലുകളില്‍, ഭാവാത്മകമായി ഇതുപാടി വ്യാഖ്യാനിക്കു ന്ന പതിവും വ്യാപകമായി. തൊഴിലാളികള്‍ കൂട്ടമായി ജോലിചെയ്യുന്ന ബീഡി തെറുപ്പുകേന്ദരങ്ങളിലും സമാനതൊഴിലിടങ്ങളിലും ഇവ ചര്‍ച്ചാവിഷയമായി രുന്നു. കലാപങ്ങളില്‍ കൊലപ്പെടുന്ന പോരാളികളുടെ അന്ത്യവിശ്രമകേന്ദ്രങ്ങ ള്‍ക്ക്‌ വിശുദ്ധിയും പ്രാധാന്യവും കല്പിക്കപ്പെട്ടത്‌ ഇതിന്റെ തുടര്‍ച്ചയായിരു 271 ന്നു. വര്‍ഷംതോറും അവരുടെ സ്മരണപുതുക്കുന്ന ആണ്ടുനേര്‍ച്ചകളില്‍ വന്‍ ജനപങ്കാളിത്തം പ്രകടമായിരുന്നു. തദ്ദേശീയപണ്ഡിതന്മാര്‍ രചിക്കുന്ന അറബി കീര്‍ത്തനകാവ്യങ്ങളായ മാലിദുകളുടെ പാരായണം, രക്തസാക്ഷിത്വത്തിന്റെ മഹത്ത്വം വിവരിക്കുന്ന ്രഭാഷണങ്ങള്‍ എന്നിവയോടൊപ്പം പടപ്പാട്ടുകളും പാടി വ്യാഖ്യാനിച്ചിരുന്നു. നേര്‍ച്ചയാഘോഷങ്ങള്‍ അതുമായി ബന്ധപ്പെട്ട ്രദേ ശങ്ങളില്‍ മാര്തം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. അവ മറ്റു ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന പതിവ്‌ നിലവില്‍വന്നു. അത്തരം ചടങ്ങുകള്‍ക്ക്‌ പണമോ മറ്റു വസ്തുക്കളോ ദാനംചെയ്യുന്നത്‌, രോഗശാന്തിക്കും ആപത്തുകളില്‍നിന്നു ള്ള രക്ഷയ്ക്കും സഹായകരമാകുമെന്നാണ്‌ വിശ്വാസം. രക്തസാക്ഷികളുടെ യും മറ്റു വിശുദ്ധന്മാരുടെയും അന്ത്യവി്രമസ്ഥലങ്ങള്‍ നിരവധിയുള്ള ഏറ MIS, വള്ളുവനാട്‌ താലൂക്കുകളില്‍ മാ്രമല്ല, അവിടെനിന്നു കുടിയേറിയവര്‍ താമസിക്കുന്ന വയനാട്‌, കോഴിക്കോട്‌ ജില്ലകളിലും, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ഇത്തരം നേര്‍ച്ചകള്‍ വ്യാപകമായിരുന്നു. അതിനായുള്ള കാണിക്ക വഞ്ചികള്‍ പള്ളികളോടനുബന്ധിച്ച്‌ സ്ഥാപിച്ചിട്ടുള്ളത്‌ ഇപ്പോഴും കാണാം. ഇവ യില്‍ മലപ്പുറം, പൂക്കോട്ടൂര്‍, ഓമാനൂര്‍ നേര്‍ച്ചകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു. രക്തസാക്ഷികളുടെ അമാനുഷികസിദ്ധികളെ സംബന്ധിച്ച വിശ്വാസങ്ങ ളും അവരുടെ ഖബറിടങ്ങള്‍ കേന്ദ്രികരിച്ചുളള ആഘോഷങ്ങളും വ്യാപകമാ വുന്നതില്‍ പടപ്പാട്ടുകളുടെ സ്വാധീനം കാണാം. നേര്‍ച്ചകളോടനുബന്ധിച്ചു നട ക്കുന്ന കലാരൂപങ്ങളിലും ചടങ്ങുകളിലും ഇവ പാടുന്ന പതിവും സാധാരണയാ യിരുന്നു. പടപ്പാട്ടുകളുടെ ചരി്രധര്‍മ്മം ഓരോ പടപ്പാട്ടും ചരിശ്രപരമായി ചില ധര്‍മ്മങ്ങള്‍ നിറവേറ്റിയിട്ുണ്ട്‌. പ്രമേയം വൈദേശികമായാലും പ്രാദേശികമായാലും ചരിശ്രപരമായ നിരവധി അറിവുകള്‍ അവ പകര്‍ന്നുതരുന്നു. അവ നടന്ന കാലഘട്ടത്തിലെ ജനജീവിതം, സംസ്കാരം, വിശ്വാസാചാരങ്ങള്‍ ജന്മി-കുടിയാന്‍ ബന്ധങ്ങള്‍, അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ അനേകം വസ്തുതകള്‍ അവയുള്‍ക്കൊള്ളു ന്നുണ്ട്‌. അവയിലെ അതിശയോക്തികലര്‍ന്ന വര്‍ണനകളും വീരാപദാനങ്ങളും മാറ്റിനിര്‍ത്തിയാല്‍ ചരി്രരചനയ്ക്കാവശ്യമായ ഉപാദാനങ്ങള്‍ നമുക്കു ലഭി ക്കും. മാപ്പിളകലാപങ്ങളെ മുന്‍വിധിയോടെമാര്തം നോക്കിക്കാണുന്ന (ബ്രിട്ടീഷ്‌ ചരിശ്രകാരന്മാരുടെ കുറിപ്പുകളും കോടതിരേഖകളും മാ്രം അവലംബിച്ചു നിര്‍ മ്മിക്കുന്ന ചരി്രം നിഷ്പക്ഷമായ അറിവു സമ്മാനിക്കില്ല. സമകാലികമായ 272 മറ്റു രേഖകള്‍ ഏറെയൊന്നും ലഭ്യമല്ലാത്തതിനാല്‍ കേരളീയ ചരി്രരചനയില്‍ ഇവ ഒഴിച്ചുകൂടാനാവാത്ത ഉപാദാനസാമഗ്രിയായി മാറുന്നു. മലപ്പുറംപടപ്പാട്ു, ചേറൂര്‍പടപ്പാടു, കുഞ്ഞിമരയ്ക്കാര്‍ ശഹീര്‍ ഖിസ്സപ്പാട്ട തുടങ്ങിയ രചനകള്‍ ഈ രീതിയില്‍ ്രയോജനപ്പെടുത്തിയിടുണ്ട്‌. പടപ്പാട്ടുകളുടെ സാമൂഹികധര്‍മ്മം അധിനിവേശവിരുദ്ധവും ജന്മിത്വവിരുദ്ധവൃമായ സമരങ്ങളെയും അതില്‍ പങ്കാളികളായി ജീവത്യാഗം ചെയ്തവരെയും സംബന്ധിച്ച സ്മരണകള്‍ സമൂ ഹമനസ്സില്‍ നിറംമങ്ങാതെ നിലനിര്‍ത്തി എന്നതാണ്‌ അവ നിര്‍വ്വഹിച്ച ്രധാന സാമൂഹികധര്‍മ്മം. പലപ്പോഴും ഒരു കലാപത്തെക്കുറിച്ചുതന്നെ നിരവധി ആ ഖ്യാനങ്ങളുണ്ടായി എന്നത്‌ അവ പൊതുസമൂഹത്തില്‍ ചെലുത്തിയ സ്വാധീന ത്തിന്‌ ദൃഷ്ടാന്തമാണ്‌. ഉദാഹരണമായി ചേറൂര്‍ കലാപം പശ്ചാത്തലമായ രച നകള്‍ നോക്കുക. ്രസിദ്ധമായ ചേറുര്‍പടപ്പാട്ടിനു പുറമെ പരപ്പനങ്ങാടി സ്വദേ ശി ഖയ്യാത്തിന്റെ “ചേറൂര്‍ചിന്ത്‌ , തിരൂരങ്ങാടി കെ.ടി. മുഹമ്മദിന്റെ “ചേറൂര്‍പട്‌ എന്നിവ അറബിമലയാളത്തിലും കെ.മുഹമ്മദ്‌ ബാപ്പുമുസ്ല്യാരുടെ ‘“മയലിദു ശുഹദാഇ ചേറൂര്‍” എന്ന കൃതി അറബിയിലും വെളിച്ചംകണ്ട രചനകളാണ്‌. പോര്‍ച്ചുഗീസ്‌ അതി(കമങ്ങള്‍ക്കെതിരെ രചിക്കപ്പെട്ട അറബിസമരകാവ്യ ങ്ങളും ശുഹദാക്കളുടെ (രക്തസാക്ഷികള്‍) അപദാനങ്ങള്‍ വാഴ്ത്തുന്ന അറബി യിലുള്ള മലിദുകളും ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തേക്കാള്‍ വലുതായിരുന്നു പടപ്പാട്ടുകളുടെ സ്വാധീനം. അറബിയിലുള്ള രചനകള്‍ പാടി വ്യാഖ്യാനിക്കാന്‍ ആ ഭാഷയിലുള്ള പാണ്ഡിത്യം അനിവാര്യമായിരുന്നു. അതി ന്റെ സ്ഥാനത്ത്‌ തങ്ങളുടെ മാതൃഭാഷയില്‍ തന്നെ, ചിരപരിചിതമായ ഇശലുക ളില്‍ പടപ്പാട്ടുകള്‍ പ്രതൃക്ഷപ്പെട്ടതോടെ സാമാന്യജനങ്ങള്‍ക്കുപോലും അത്‌ ഹൃദിസ്ഥമായി മാറി. മലയാളലിപി വശമില്െങ്കിലും അവരില്‍ സ്രതീപുരുഷ ഭേദമന്യേ ഭൂരിഭാഗവും അറബിമലയാളത്തില്‍ സാക്ഷരത കൈവരിച്ചവരായി രുന്നു. പടപ്പാട്ടുകളില്‍ ആവിഷര്‍കരിച്ചിരിക്കുന്നത്‌ അവര്‍ക്കുചുറ്റും നടക്കുന്ന തും പരോക്ഷമായെങ്കിലും അവര്‍കുൂടി പങ്കാളികളായതൃമായ സംഭവങ്ങളാണ്‌. മതപരമായ പുരാവ്ത്തങ്ങളുടെ ആഖ്യാനങ്ങളുടെ സ്ഥിതിയും വൃത്യസ്ഥമായി രുന്നില്ല. തങ്ങളുടെ വിശ്വാസ്രപമാണങ്ങളോടുള്ള ആഭിമുഖ്യവും അവയില്‍ സ്ഫുരിച്ചു നില്‍ക്കുന്ന ഭക്തിഭാവവുമെല്ലാം ജനങ്ങളെ സ്വാധീനിച്ചു. പോരാളികളുടെ അപദാനങ്ങള്‍ വാഴ്ത്തുമ്പോള്‍ സാധ്യമാകുന്ന താദാ ത്മീകരണവും വികാരവിമലീകരണവും സാധാരണക്കാരെ അവയിലേക്കാകര്‍ 273 ഷിച്ചു. രചയിതാക്കള്‍ അവഖ്രസക്തമാവുകയും കാവ്യങ്ങള്‍ സമൂഹത്തിന്റെ പൊതുസ്വത്തായി പരിണമിക്കുകയും ചെയ്തു. ഏറെ (-പചാരമുള്ള പല പടപ്പാ ടുുകളും അജ്ഞാതകര്‍ത്തൃകങ്ങളായി നിലകൊള്ളുന്നത്‌ ഇക്കാരണത്താലാണ്‌. പടപ്പാട്ടുകളും പാടിപ്പറയലും മലയാളിമുസ്്‌ലിംങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന കലാരുപ മാണ്‌ പാടിപ്പറയല്‍. പള്ളിയങ്കണങ്ങളിലോ വിശാലമായ മൈതാനങ്ങളിലോ സജ്ജമാക്കിയ വേദികളില്‍ രാ്തരികാലങ്ങളിലാണ്‌ ഇതവതരിപ്പിച്ചിരുന്നത്‌. ഹൃദ്യമായ ഇശലുകളില്‍ രചിക്കപ്പെട്ട പടപ്പാട്ടുകള്‍ അവയുടെ തനിമയില്‍ ആലപിച്ച്‌ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയാണ്‌ ഇതിന്റെ സാമാനൃസ്വഭാവം. അറബിയിലോ അറബിമലയാളത്തിലോ ഉള്ള ഇതരകാവ്യങ്ങളും ചരിശ്ര കഥകളും ഖുര്‍ആന്‍ സൂക്തങ്ങളുമെല്ലാം വ്യാഖ്യാനത്തിനായി ്രയോജനപ്പെടു ത്തുന്നു. നല്ല ശബ്ദമാധുരിയും ്രഭാഷണചാതുരിയും സ്വായത്തമായ കലാ കാരന്മാര്‍ക്കേ, ഈ രംഗത്ത്‌ ശോഭിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. സാമുഹിക പ്രാ ധാന്്ൃമുള്ള സമകാലികസംഭവങ്ങളുമായി കഥാംശത്തെ ബന്ധിപ്പിക്കാനും ഭക്തിവീരരസങ്ങള്‍ യഥോചിതം ആവിഷ്കരിച്ചു ശ്രോതാക്കളെ വ്യത്യസ്ത ങ്ങളായ അനുഭൂതിമണ്ഡലങ്ങളിലേക്കു നയിക്കാനും സാധിച്ചിരുന്ന പാടിപ്പറച്ചി ലുകാര്‍ അധികവും മലബാര്‍മേഖലയിലാണുണ്ടായിരുന്നത്‌. പടപ്പാട്ടുകളിലെ വീരന്മാരുടെ വാങ്മയചി്രങ്ങള്‍ സൃഷ്ടിച്ച അവര്‍ക്ക്‌ ജനമനസ്സുകളില്‍ സ്ഥിര്രപതിഷ്ഠ നല്‍കാന്‍ ഈ കലാരൂപത്തിനു കഴിഞ്ഞു. രക്തസാക്ഷികള്‍ക്ക്‌ അമാനുഷികപരിവേഷം നല്‍കി അവര്‍ ഈശ്വരസന്നിധി യില്‍ ജീവിക്കുന്നവരാണെന്നും അവരെമുന്‍നിര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ നിതൃ ജീവിതത്തിലെ സങ്കടങ്ങള്‍ക്കു പരിഹാരമാകുമെന്നും ജനങ്ങളെ ശരിപ്പിച്ചിരു ന്നു. പുരുഷന്മാരാണ്‌ ഈ കലാരൂപം അവതരിപ്പിച്ചുപോന്നിരുന്നത്‌. പാടുന്നതും വ്യാഖ്യാനിക്കുന്നതും ഒരാള്‍ തന്നെയാവണമെന്നില്ല. പിന്നണിയില്‍ രണ്ടോ മുന്നോപേര്‍ പാട്ടുകാരായി ഉണ്ടാവാറുണ്ട്‌. കേരളീയകലാരുപങ്ങളായ ചാക്യാര്‍കൂത്ത്‌, പാഠകം എന്നിവയോട്‌ പാടി പ്ൃറയലിന്‌ സാമ്യമുണ്ട്‌. പുരാണേതിഹാസങ്ങളില്‍ നിന്നുള്ള സംസ്കൃതശ്ശോക ങ്ങള്‍ സമകാലികസംഭവങ്ങളുമായി ചേര്‍ത്തു ലളിതമായ ഭാഷയില്‍ വ്യാഖ്യാ നിക്കുകയാണ്‌ ആ കലകളുടെ സ്വഭാവം. കൂത്തമ്പലങ്ങളിലോ, ക്ഷേേതാങ്കണ ത്തില്‍ സജ്ജമാക്കിയ വേദികളിലോ ആണ്‌ അവ അവതരിപ്പിച്ചിരുന്നത്‌. സാധാ രണജനങ്ങള്‍ക്ക്‌ ആത്മീയപരിജ്ഞാനം നല്‍കി, അവരെ ഭക്തിമാര്‍ഗത്തിലേ ക്കു നയിക്കുകയാണ്‌ ലക്ഷ്യം. ചാക്യാന്മാര്‍ അവതരിപ്പിച്ചിരുന്ന കൂത്തില്‍ 274 ഹാസ്യവും സാമൂഹികവിമര്‍ശനവും പ്രധാനഘടകങ്ങളായിരുന്നുവെങ്കിലും പാഠകത്തില്‍ അതിന്‌ വലിയ സ്ഥാനമുണ്ടായിരുന്നില്ല. പാടിപ്പറയലിന്റെ ഉത്ഭവത്തിനും, വളര്‍ച്ചയ്ക്കും പിന്നില്‍ ഇവയുടെ സ്വാ ധീനം കാണാം. ഒപ്പന, കോല്‍ക്കളി തുടങ്ങിയ മാപ്പിളകലകളെപ്പോലെ മറ്റു കലകളോടുള്ള സാമ്യം ഇവിടെയും ്പകടമാണ്‌. എന്നാല്‍ ഒന്നോരണ്ടോ ശ്ശോ കങ്ങളല്ല ഒരു കാവ്യം പൂര്‍ണമായും പാടി വ്യാഖ്യാനിക്കുകയാണ്‌ പാടിപ്പറയ ലിന്റെ രീതി. ്രതൃയേക വേഷവിധാനങ്ങളില്ല. കുത്തുപോലെ ഒരു നിശ്വിത സമ യം കൊണ്ട്‌ പൂര്‍ത്തിയാവുകയുമില്ല. രാ്രികാലങ്ങളില്‍ മൂന്നോനാലോ മണി ക്കൂര്‍ വീതം പത്തു മുതല്‍ പതിനഞ്ചുവരെ ദിവസങ്ങള്‍ തുടര്‍ച്ചയായി അവത രിപ്പിച്ചാണ്‌ സാധാരണരീതിയില്‍ ഒരു കാവ്യം പൂര്‍ത്തീകരിച്ചിരുന്നത്‌. പടപ്പാട്ടും, ഖിസ്മപ്പാട്ടും വേദികളില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നവരെ ഖിസ്പപ്പാട്ടുകാര്‍ എന്നു വിളിച്ചുപോന്നിരുന്നു. ‘“ഖിസ്ത്‌ എന്ന പദത്തിനു “കഥ്‌ എന്നാണര്‍ത്ഥം. ചരിശ്രത്തെ കഥാരൂപത്തില്‍ ആവിഷക്കരിക്കുന്ന പാട്ടുകളാണ്‌ ഖിസ്തപ്പാട്ടുകള്‍. എല്ലാ പടപ്പാട്ടുകളുടെയും ഉള്ളടക്കം ചരിശ്രസംഭവങ്ങളായതിനാല്‍, അവയെ ഖിസ്തപ്പാട്ടുകള്‍ എന്നും വ്യവഹരിച്ചുപോരാറുണ്ട്‌. മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍ ബദര്‍ ഖിസ്ദപ്പാട്ട, മലപ്പുറം ഖിസ്മപ്പാട്ട എന്നീ പേരുകളിലും അറി യപ്പെടുന്നത്‌ അതുകൊണ്ടാണ്‌. എന്നാല്‍ ഖിസപപ്പാട്ടുകളെല്ലാം പടപ്പാട്ടുകളല്ല. യുദ്ധവൃത്താന്തങ്ങളുമായി ബന്ധമില്ലാത്തതും, ്രവാചകന്മാരുടെയോ, സൂഫീശ്രേഷാഠന്‍മാരുടെയോ ജീവ ചരിശ്രങ്ങളുടെ കാവ്യാവിഷ്കാരങ്ങളുമായ ഖിസ്സപ്പാട്ടുകള്‍ അനേകമുണ്ട്‌. ആദംനബി ഖിസ്ത, യൂസുഫ്നബി ഖിസ്സ (സര്‍ദാരകത്ത്‌ ബാവ), സുലൈമാന്‍ നബിചരി്രം (മായന്‍കുട്ടി എളയാ), കേരളചരിശ്രം (പുലിക്കോട്ടില്‍ ഹൈദര്‍) മുതലായവ ഉദാഹരണം. ഇത്തരം കാവ്യങ്ങള്‍ പാടിപ്പറയലിന്‌ ഉപയോഗിച്ചിരു ന്നില്ല. പടപ്പാട്ടുകള്‍ മാശ്രമേ, അവിടെ പരിഗണിച്ചിരുന്നുള്ളു. എങ്കിലും “ഇസ്രാ ഹിമുബ്നു അദ്ഹം ഖിസ്ദുപ്പാട്ട്‌ പോലെ പ്രമേയത്തിലെ വൃത്യസ്തതകൊണ്ടു ജന്രപീതിയാര്‍ജ്ജിച്ചിരുന്ന ഒറ്റപ്പെട്ട ചില കാവ്യങ്ങള്‍ പാടിപ്പറഞ്ഞിരുന്നു. അനേകം വേദികളില്‍ ഖിസ്തപ്പാട്ടുകള്‍ അവതരിപ്പിച്ചു പാടിപ്പറയലിനെ, മലബാര്‍മുസ്ലിംകള്‍ക്കിടയിലെ ഏറ്റവും ജനകീയകലാരുപമാക്കി നിലനിര്‍ ത്തിയിരുന്ന നിരവധി കലാകാരന്മാരുണ്ട്‌. പി.ടി, ബീരാന്‍കുട്ടി മലവി, കാടാ യിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, നല്ലളം ബീരാന്‍, പി.വി. മൂസക്കുട്ടി തലവി കുമരം പൂത്തുര്‍, എടയൂര്‍ പി.പി.എം. കുട്ടി, മുള്ളൂര്‍ക്കര ഹംസ മയലവി, അബൂ 275 ബക്കര്‍ കിഴിശ്ശേരി, കുഞ്ഞുമുഹമ്മര്‍ (സത്ത്‌ വയനാട്‌), തോടുപ്പാളി മുഹമ്മദ്‌, തിക്കോടി ബീരാന്‍കുട്ടി, അബ്ദുറസാഖ്‌ മസ്താന്‍, എം.പി. മുഹമ്മദ്‌ കൊ ണ്ടോട്ടി, ഫരീദ്മുന്‍ഷി ആലുവ, മലപ്പുറം ചേക്കു, സി.പി. മുഹമ്മദ്‌ വേങ്ങര, കീഴുപറമ്പ്‌ മുഹമ്മദ്‌ എന്നിവര്‍ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ രംഗ ത്ത്‌ മികച്ച സംഭാവനകളര്‍പ്പിച്ചിട്ടുണ്്‌. ഇവരില്‍ പലരും ഭാവനാസമ്പന്നരായ കവികളുമായിരുന്നു. “കേരള ഖിസ്തപ്പാട്ടു സംഘം” എന്നപേരില്‍ ഇപ്പോള്‍ ഈ രംഗത്തെ കലാകാരന്മാരുടെ പൊതുവേദിയും ്രവര്‍ത്തിച്ചുവരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍ “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ എന്ന ്രണയകാവ്ൃത്തിന്റെ രചന യ്ക്കുശേഷം പടപ്പാട്ടുകളുടെ മേഖലയിലാണ്‌ വൈദ്യര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്‌. ടാം നൂറ്റാണ്ടിലെ മലബാറിന്റെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളുടെ വെളി ചചത്തില്‍ പരിശോധിക്കുമ്പോള്‍ പ്രമേയപരമായ ഈ മാറ്റം തികച്ചും സ്വാഭാവി കമായ പരിണതി മാര്രമാണെന്നു കാണാനാവും. സാധാരണജനങ്ങളുടെ ഇട യില്‍ വളര്‍ന്നുവന്ന കവിയ്ക്ക്‌ സാമുഹികയാഥാര്‍ത്ഥ്യങ്ങളെ തിരസ്കരിക്കാ നോ, അതില്‍നിന്നും ഒളിച്ചോടാനോ കഴിയുമായിരുന്നില്ല. തന്റെ കാലത്തോടും ലോകത്തോടും (്കിയാത്മകമായി സംവദിക്കാന്‍ വൈദൃര്‍ക്ക്‌ സാധിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ്‌ ഈ സമരകാവ്യങ്ങള്‍. ഇവ പ്രസക്തമായിത്തീരുന്നതിന്‌ മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്‌. ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളിലെ മറ്റു ഗ്രദേശങ്ങളില്‍നിന്നും വത്യസ്തമായ രാഷ്ര്രീയസാഹചര്യമാണ്‌ കവി ജനിച്ചുവളര്‍ന്ന കൊണ്ടോട്ടി യില്‍ അന്നു നിലനിന്നിരുന്നത്‌. അദ്ദേഹത്തിനു അടുത്ത സരഹൃദബന്ധമുണ്ടാ യിരുന്ന കൊണ്ടോട്ടിയിലെ തങ്ങള്‍കുടുംബം വലിയ ഭൂപ്രഭുക്കളും ്രിട്ടിഷ്‌ അനുകൂലികളുമായിരുന്നു. അതിന്റെ പേരില്‍ ബ്രിട്ടീഷ്‌ അധികാരികള്‍ അവര്‍ ക്കു ര്രത്യേക സ്ഥാനമാനങ്ങളും നല്‍കിപ്പോന്നു. 18, 19 നൂറ്റാണ്ടുകളിലെ കലാ പങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു വലിയ ഭൂവിഭാഗം മുഴുവന്‍ വ്യാപിച്ചതും മാസങ്ങളോളം നീണ്ടുനിന്നതുമായ 1921-ലെ മലബാര്‍സമരകാലത്തുപോലും കൊണ്ടോട്ടി തങ്ങമാര്‍ അവരുടെ നിലപാടില്‍ മാറ്റംവരുത്തിയിരുന്നില്ല. എ ന്നാല്‍ മറുഭാഗത്ത്‌ സാധാരണജനങ്ങളില്‍ നല്ലൊരുഭാഗവും ഇംഗ്ലീഷവിരുദ്ധ പക്ഷത്ത്‌ നിലയുറപ്പിച്ചവരുമായിരുന്നു. 276 അമ്പലപ്പുഴരാജാവിന്റെ സദസ്യനായിരിക്കെത്തന്നെ സാധാരണക്കാരുടെ പക്ഷത്തുനിന്നു സംസാരിക്കുകയും ഉപരിവര്‍ഗത്തിന്റെ നിലപാടുകള്‍ക്കെതിരെ കവിതയെ ആയുധമാക്കുകയും ചെയ്ത കുഞ്ചന്‍നനമ്പ്യാരെപ്പോലെയാണ്‌ വൈ ദൃരും ജീവിക്കുന്നത്‌. സാമ്പത്തികമായി സുസ്ഥിരമല്ലാത്ത തന്റെയും കുടുംബ ത്തിന്റെയും ഭൌതികമായ നിലനില്‍പ്പിനും അതിജീവനത്തിനും കൊണ്ടോട്ടി തങ്ങന്‍മാരുമായുള്ള ബന്ധം തുടരേണ്ടത്‌ അനിവാരയമായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം നല്ല സഹൃദയരും പേര്‍ഷ്യന്‍ഭാഷാപണ്ഡിതരുമായിരുന്ന ഇഷ്തിയാഖ്ഷായും, കാരൃസ്ഥന്‍ നിസാമുദ്ദീനും വൈദൃരിലെ കവിയെ അക മഴിഞ്ഞ്‌ പ്രോതാഹിപ്പിക്കുകയും ചെയ്തിരുന്നു. ചേറൂര്‍പടപ്പാട്ടുപോലെ (പതൃ ക്ഷത്തില്‍ ്രിട്ടീഷ്അധികൃതരെയും, ജന്മിമാരെയും കടന്നാര്കമിക്കുന്ന രചന കള്‍ കവിയുടെ പക്ഷത്തുനിന്നുണ്ടാകാതെ പോയതും അതുകൊണ്ടാവാം. എങ്കിലും, കുട്ടിക്കാലം മുതല്‍തന്നെ വൈദ്യരുടെ രചനകളില്‍ പോരാട്ടത്തിന്റെ വീര്യം തെളിഞ്ഞുകാണുന്നുണ്ട്‌. ഭൂ്രഭുക്കളുടെയും ബ്രിട്ടീഷ്‌ അധികാരികളു ടെയും ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന സമരങ്ങളാണ്‌ ബാല്യ കാലരചന യായ എലിപ്പടയില്‍, എലികളും പൂച്ചകളും തമ്മിലുള്ള സംഘട്ടനത്തിന്റെ രൂപ ത്തില്‍ ആവിഷര്‍കരിച്ചിരിക്കുന്നതെന്ന്‌ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു. പടപ്പാട്ടുസാഹിതൃം വൈദൃര്‍ക്കു മുമ്പ്‌ വൈദൃര്‍ എഴുത്തുൃതുടങ്ങുമ്പോള്‍, അറബിത്തമിഴിലും അറബിമലയാള ത്തിലും പരിഗണനീയമായ ഒരു കാവ്യശാഖയായി പടപ്പാട്ടുകള്‍ മാറിക്കഴിഞ്ഞി രുന്നു. അറബിമലയാളത്തില്‍ വൈദൃര്‍ക്കുമുമ്പ്‌ രചിക്കപ്പെട്ട (പധാന പടപ്പാട്ടു കളാണ്‌ “ഹര്‍ബുല്‍കുബ്റാ' (812), “മദീനത്തുന്നജ്ജാര്‍ (182൭), “സഖൂം പടപ്പാട്ട്‌ (1836), “ഫുതൃഹുല്‍ ബഹ്‌നസ്‌ (1849൭, “ഫുതുഹു ഖിസ്റാ വ ഖൈസര്‍ (1846), “ഗസ്വത്ത്‌ ഫത്തഹ്‌ മക്ക്‌ (183), “ചേറൂര്‍പടപ്പാട്ട്‌ (1844), “'വലിയജിന്‍ പടപ്പാട്ട്‌ (ഭണ) എന്നിവ. ഇവയ്ക്കുപുറമെ നാടോടിപ്പാട്ടുകള്‍പോലെ (പചരിച്ചുപോന്ന അജ്ഞാതകര്‍ത്ത്യകങ്ങളുമായ ലഘുകൃതികളും അനേകമുണ്ടായിരുന്നു. പ്രിമേയങ്ങളിലെ വൈവിധ്യം പടപ്പാട്ടുകള്‍ക്ക്‌ വ്യാപകമായ (്രചാരം നേടിക്കൊടുക്കുന്നതിലും, അ തൊരു ജനകീയകാവ്ൃശാഖയായി വളര്‍ത്തിയെടുക്കുന്നതില്യം വൈദ്യര്‍ വഹി ച്ച പങ്ക സുര്പധാനമായിരുന്നു. സാമാന്യം ദീര്‍ഘമായ പടപ്പാട്ടുകളോ ഖിസ്സ പ്പാട്ടുകളോ വൃത്ത്രപാസനിയമങ്ങള്‍ പാലിച്ചുരചിക്കുന്നവര്‍ മാര്രമേ, അറബി മലയാളസാഹിതൃത്തില്‍ കവികളായി അംഗീകരിക്കപ്പെടു എന്നനില വരുന്നത്‌ 277 വൈദൃരുടെ കാലഘട്ടത്തോടെയാണ്‌. ഈ മേഖലയിലെ കാവ്യങ്ങളെ വിലയി രുത്തുന്നതിനുള്ള അളവുകോലായി കാവ്യാസ്വാദകരും നിരൂപകരും പരിഗണി ച്ചിരുന്നത്‌ അദ്ദേഹത്തിന്റെ ബദര്‍-ഉഹദ്‌-മലപ്പുറം പടപ്പാട്ടുകളെയായിരുന്നു. പടപ്പാട്ടുരചനയ്ക്കുള്ള ്പമേയം സ്വീകരിക്കുമ്പോള്‍ ആ രംഗത്തെ മുഴു വന്‍ സാധ്യതകളും അദ്ദേഹം പയോജനപ്പെടുത്തി. ചുരുക്കം ചില രചനകള്‍ മാറ്റിനിര്‍ത്തിയാല്‍ ആദിമഇസ്ലാംചരിര്തത്തിലെ സമരഗാഥകളായിരുന്നു അതു വരെയുള്ള ബൃഹദാഖ്യാനങ്ങളുടെയെല്ലാം ്രമേയം. വൈദ്യരാകട്ടെ, തന്റെ ഗപതിഭയെ അവിടെ മാര്തം തളച്ചിട്ടില്ല. പ്രമേയങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ അവ നാലുവിഭാഗ ത്തില്‍ വരുന്നവയാണെന്നു കാണാം. ഇസ്‌ലാമികചരിര്,രപാഠങ്ങളെ ആധാരമാക്കി രചിച്ച ബദര്‍-ഉഹര്‍ പടപ്പാ ടൃകളാണ്‌ ഇവയിലാദ്യത്തേത്‌. അറേബ്യന്‍ചരി്രത്തിലും, ഇസ്്‌ലാമികചരിത്ര ത്തിലും നാഴികക്കല്ലുകളായി അറിയപ്പെടുന്ന പോരാട്ടങ്ങളുടെ കഥ എന്ന നില യില്‍ പ്രസക്തമായ രചനകളാണിത്‌. പശ്ചാത്തലചിശ്രീകരണത്തില്‍ ഇവയോടു സാമ്യമുണ്ടെങ്കിലും സലീഖ ത്ത്‌ പടപ്പാട്ടിന്‌ വേറിട്ട അസ്ഥിത്വമുണ്ട്‌. അതിന്റെ ഗ്രമേയം കവി കല്‍പിതമാ ണെന്ന്‌ കരുതപ്പെടുന്നു. സമകാലീനരായ ചിലര്‍ രചിച്ച വലിയജിന്‍ പടപ്പാട്ട (1862), ചെറിയജിന്‍ പടപ്പാട്ട (185) എന്നിവയില്‍ കല്‍പിത്രപമേയങ്ങള്‍ (പതൃ ക്ഷപ്പെട്ടതോടെയാണ്‌ വൈദ്യരും അതു പരീക്ഷിക്കുന്നത്‌. പൂര്‍ണമായും കേരളീയപശ്ചാത്തലമുള്ള മലപ്പുറംപടപ്പാട്ടാണ്‌ മൂന്നാമ ത്തെ വിഭാഗത്തിലുളളത്‌. അറബിമലയാളത്തിലെ പ്രാദേശികചരി്രാഖ്യാനങ്ങ ളായ പടപ്പാട്ടുകളില്‍ ്രഥമഗണനീയമായ കൃതിയാണിത്‌. മേല്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍നിന്നു വൃതൃസ്തമായി സ്വത്ന്ത്രസ്വഭാ വമുള്ളതും, ബാലസാഹിതൃത്തിന്റെ ഗണത്തില്‍വരുന്നതുമായ പടപ്പാട്ടുകളാണ്‌ എലിപ്പടയും സലാസീലും. സലാസീലിന്റെ പ്രമേയത്തിന്‌ അറബിക്കഥയുടെ സ്വഭാവമുണ്ടെങ്കിലും അതു ഭാവനാസൃഷ്ടിയാണെന്ന്‌ അവസാന ഇശലില്‍ വൃക്തമാക്കിയിട്ടുണ്ട്‌. മോയിന്‍കുട്ടി വൈദ്യരും പാടിപ്പറയലും “പാടിപ്പറയല്‍” എന്ന കലാരൂപത്തിന്റെ ഉത്ഭവത്തെയോ, വികാസപരി ണാമങ്ങളെയോ കുറിച്ചു കാരൃമായ അന്വേഷണങ്ങള്‍ നടന്നിട്ടില്ല. പടപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള അറബിമലയാളകൃതികള്‍ സഹൃദയ്രശദ്ധ പിടിച്ചുപറ്റുന്നതും, ധാരാളമായി പ്രസിദ്ധീകരിക്കുന്നതും, കേരളത്തില്‍ അവയുടെ അചുടിക്കു 278 തുടക്കം കുറിച്ച 19-ാം നൂറ്റാണ്ടിന്റെ അന്ത്ൃയദശകങ്ങളിലാണ്‌. ബോംബെയില്‍ നിന്ന്‌ അച്ചടിച്ച നാമമാര്തമായ കൃതികള്‍ മാറ്റിനിര്‍ത്തിയാല്‍ അതിനുമുമ്പുള്ള രചനകളെല്ലാം കൈയെഴുത്തു്രതികളായാണ്‌ നിലനിന്നിരുന്നത്‌. ഒറ്റപ്പെട്ട ചില സമരഗീതങ്ങളും, ചേറൂര്‍ പടപ്പുാട്ടുപോലുള്ള കാവ്യങ്ങളി ലെ ചില ഭാഗങ്ങളും, മാലപ്പാട്ടുകള്‍ക്കും കെസ്സുപാട്ടുകള്‍ക്കുമൊപ്പം ആളുകള്‍ പാടിനടന്നിരുന്നു. ആഴ്ചച്ചന്തകളിലും വിവാഹഘോഷയാത്രകളിലും നാട്ടിന്‍ പുറത്തെ ഗായകസംഘങ്ങള്‍ അവ പാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്നും വൃതൃസ്തമായി വലിയൊരു സദസ്സിനുമുമ്പില്‍ ഒരു പടപ്പാട്ു കാവ്യം പൂര്‍ണമായും പാടി വ്യാഖ്യാനിക്കുന്ന രീതി വൈദൃര്‍ക്കുമുമ്പ്‌ നിലനി ന്നിരുന്നതായി തെളിവുകളില്ല. ചേറൂര്‍ പടപ്പാട്ടുപോലുള്ള രചനകളില്‍ പാടിപ്പുറ യലിന്റെ വലിയ സാധയത നിലവിലുണ്ടായിരുന്നുവെങ്കിലും, അവ ആലപിക്കു ന്നതും, അചുടിച്ചു വിതരണം ചെയ്യുന്നതും, ്രിട്ടിഷ്അധികൃതര്‍ നിരോധിച്ചു വെന്നതും പരിഗണിക്കേണ്ടതുണ്ട്‌. ഇങ്ങനെ നോക്കുമ്പോള്‍ പാടിപ്പറയലിന്റെ തുടക്കമെന്നാണെന്നും, ആദ്യ മായി അവതരിപ്പിക്കപ്പെട്ട കൃതിയേതാണെന്നുമുള്ള അന്വേഷണങ്ങള്‍ ചെന്നെ ത്തുക വൈദ്യരിലും, അദ്ദേഹത്തിന്റെ ബദര്‍-മലപ്പുറം പടപ്പാട്ടുകളിലുമാണ്‌. വി. എം. കൂട്ടി രചിച്ച “മോയിന്‍കുട്ടി വൈദൃര്‍” എന്ന ജീവചരി്രകൃതിയില്‍ ബദര്‍ പടപ്പാട്ടിന്റെ ആദ്യ അവതരണത്തെക്കുറിച്ച്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു; “പ്രേമ കാവ്യമായ ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലിനു ശേഷം നാടുവിട്ട മോയിന്‍ കുട്ടി വൈദൃര്‍ നാലുവര്‍ഷത്തിനുശേഷം തിരിച്ചെത്തിയത്‌ ബദര്‍ പടപ്പാട്ടുമാ യാണ്‌. പിതാവിന്റെയും കൊണ്ടോട്ടിത്തങ്ങളുടെയും നേതൃത്വത്തില്‍ ഒരു വലി യ പണ്ഡിതസദരദസ്സു വിളിച്ചുചേര്‍ത്ത്‌ തന്റെ മഹാകാവ്യം ഇമ്പമാര്‍ന്ന ഈണ ത്തില്‍ ഭക്ത്യാദരങ്ങളോടെ വൈദൃര്‍ പാടി സമര്‍പ്പിച്ചു. സദസ്ക്‌ കവിയെ വാരിപ്പു ണര്‍ന്നു. അഭിനന്ദനങ്ങളുടെ മധുമാരി അവിടെ വര്‍ഷിച്ചു”. > ഈ പരാമര്‍ശത്തിലെ സൂചനകളുടെ വാസ്തവമറിയാന്‍ പര്യാപ്തമായ മറ്റു രേഖകളില്ല. ബദ്റുല്‍മുനീറിന്റെ രചനയ്ക്കു ശേഷം കവി നാടുവിട്ടതിനും തെളിവുകളില്ല. എങ്കിലും വൈദ്യര്‍ തന്നെ, ബദര്‍ പാടി വ്യാഖാനിച്ച സംഭവം വാമൊഴിയായി കൈമാറിപോന്നിട്ടുണ്ട്‌. ഇതില്‍നിന്നും വ്ൃതൃസ്തമാണ്‌ മല പ്പുറം പടപ്പാട്ടിന്റെ സ്ഥിതി. അതിന്റെ ആദ്യ അവതരണത്തെക്കുറിച്ചു കൃതിയില്‍ തന്നെ പരമാര്‍ശമുള്ളതിനാല്‍ മറ്റുരേഖകള്‍ തേടേണ്ടതില്ല. ആ കാവൃത്തിന്റെ രചനയ്ക്കു വ്യത്യസ്തമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. മലപ്പുറത്തെ പര പ്രമുഖരായ ചില സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മലപ്പുറം വലി യങ്ങാടി പള്ളിയില്‍ മാസങ്ങളോളം താമസിച്ച്‌ വൈദ്യര്‍ ഈ കൃതി രചിക്കുന്ന 279 ത്‌. അതിനുമുമ്പുതന്നെ (പസിദ്ധീകരിച്ചിരുന്ന ബദര്‍, ഉഹര്‍ദപടപ്പാട്ടുകളിലൂടെ അദ്ദേഹം പ്രശസ്തനായി മാറിക്കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഈ അഭ്യര്‍ത്ഥന. കാവ്യം പൂര്‍ത്തിയായശേഷം പണ്ഡിതന്മാരും, പരമുഖ്യൃരും കാ വ്യാസ്വാദകരുമുള്‍ക്കൊള്ളുന്ന വലിയൊരുസദസ്സ്‌ മലപ്പുറത്തു സംഘടിപ്പിച്ചു. വൈദ്യര്‍ തന്നെ ഈ കാവ്യം പൂര്‍ണമായും പാടി വ്യാഖ്യാനിച്ചു കൊണ്ട്‌ കൃതി ഗപകാശിപ്പിച്ചു. കവി എന്നതിലുപരി നല്ലൊരുഗായകന്‍ കൂടിയായിരുന്ന വൈദ്യ രെ, ജനാവലി ഹര്‍ഷാരവങ്ങളോടെ എതിരേറ്റുവത്രേ. മലപ്പുറം പടപ്പാട്ടിന്§റെ അവസാനത്തെ ഇശലില്‍ രചനാകാലവും ഈ അരങ്ങേറ്റത്തിന്റെ വിവരവും കവി രേഖപ്പെടുത്തിയിട്ടുണ്ട്‌. സദസ്സിലുണ്ടായി രുന്ന ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ച ശേഷം ഇങ്ങനെ സൂപിപ്പിക്കുന്നു: “ആളെ ഹിജ്റത്ത്‌ ഹസാറു ശീനില്‍ അവ്വല്‍ റബീഅ്‌ അഞ്ചും ദിനം സോമനില്‍ ബേളയ്‌ ഫയല്‍ നാന്‍ ഇക്കദയ്‌ പോറ്റിയെ ഇന്ദേ നുവല്‍ പാടി അരങ്ങേറ്റിയേ' ഹിജ്റ 1300 (കരി.വ.1883) റബീഉല്‍അവ്വല്‍ അഞ്ചിനായിരുന്നു അത്‌. പ്രസ്തുത സംഭവമാണ്‌ തെളിവുകള്‍ ലഭ്യമായ ആദ്യ പാടിപ്പറയല്‍. ഇതില്‍ നിന്നും ഈ കലാരൂപത്തിന്‌ തുടക്കം കുറിച്ചത്‌ മോയിന്‍കുട്ടി വൈദൃരാണെന്ന്‌ വൃക്തമാകുന്നു. കവിയുടെ ജീവിതകാലത്തുതന്നെ ഒരു കലാരൂപത്തിന്റെ പരി വേഷം അതിനു ലഭിക്കുകയും ചെയ്തു. വൈദൃര്‍ക്കൃതികള്‍ പാടിപ്പറയല്‍ രംഗത്ത്‌ വൈദൃര്‍ക്കൃതികള്‍ കേരളീയസമുഹത്തിലും സംസ്കാരത്തിലും ചെലു ത്തിയ സ്വാധീനത്തിനുപിന്നില്‍ “പാടിപ്പറയല്‍” കലാകാരന്മാര്‍ മുഖ്ൃയപങ്കുവഹി ച്ചിട്ടുണ്ട്‌. കേരളീയപൊതുമണ്ഡലത്തില്‍ വ്യാപകമായ സ്വീകാരൃത നേടിക്കഴി ഞ്ഞ വിവിധ മാപ്പിളകലാരുപങ്ങളിലെല്ലാം വൈദ്ൃര്‍ക്കൃതികളുടെ സ്വാധീനം പ്രകടമാകുന്നത്‌ അവ ജനമനസ്സുകളില്‍ സൃഷ്ടിച്ച അനുരണനങ്ങളുടെ അന ന്തരഫലമാണ്‌. 19, 20-നൂറ്റാണ്ടുകളില്‍ അനേകം പടപ്പാട്ടുകള്‍ രചിക്കപ്പെടുിട്ടു ണ്ടെങ്കിലും ഖിസ്മപ്പാട്ടുവേദിയിലെ കലാകാരന്മാര്‍ക്കും അവയുടെ ആസ്വാദകര്‍ ക്കും ഒരുപോലെ താല്‍പര്യമുണ്ടായിരുന്നത്‌ വൈദൃര്‍കാവ്യങ്ങളിലായിരുന്നു. ഖിസ്ുപ്പാട്ടിന്റെ വേദികളില്‍ വൈദ്യരുടെ ബദര്‍ പടപ്പാട്ടിനോളം അവതരി പ്പിക്കപ്പെട്ട മറ്റൊരു കൃതിയുമില്ല. കഥകളിയുടെ അരങ്ങുകളില്‍ ഉണ്ണായിവാര്ൃ രുടെ നളചരിതം ആടുക്കഥയ്ക്കുണ്ടായിരുന്ന സ്ഥാനമാണ്‌ ഈ രംഗത്ത്‌ ബദര്‍ പടപ്പാട്ടിനുണ്ടായിരുന്നത്‌. അതിന്റെ പാടിപ്പറയലിനു തുടക്കംകുറിച്ച ശേഷ 280 മുള്ള ഒന്നേകാല്‍ നൂറ്റാണ്ടിലേറെക്കാലം ഖിസ്ദുപ്പാട്ട എന്ന പദത്തിന്റെ പര്യായ മായി ഈ പേര്‍ നിലകൊണ്ടു. വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ സജീവമാകാറുള്ള റമദാന്‍ മാസ ത്തിലാണ്‌ ബദര്‍രക്തസാക്ഷികളുടെ അനുസ്മരണദിനം കടന്നുവരുന്നത്‌. ഇതി നോടനുബന്ധിച്ച്‌ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ബദര്‍ പാടിപ്പറയല്‍ ഒരു അനുഷ്ഠാനംപോലെ മിക്കയിടങ്ങളിലും സംഘടിപ്പിച്ചിരുന്നു. ഗ്രമേയത്തിലുള്ള ആത്മീയപരിവേഷവും ഭക്തിയുടെ അന്തരീക്ഷവും വിശ്വാസികളെ അതിലേ ക്കാകര്‍ഷിക്കുകയും ചെയ്തു. ബദര്‍ പടപ്പാട്ട അവതരിപ്പിച്ചിട്ടില്ലാത്ത കലാകാരന്മാര്‍ ഈ രംഗത്തുവിരള മായിരിക്കും. തന്റെ 45 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ അഞ്ഞൂറിലേറെ വേദികളില്‍ ഈ കാവ്യം പാടി വ്യാഖ്യാനിച്ചതായി അബൂബക്കര്‍ കിഴിശ്ശേരി എന്ന അവതാരകന്‍ അവകാശപ്പെടുന്നു. രാര്തി എട്ടുമണിയോടെയാണ്‌ അവത രണം തുടങ്ങുക. ദിവസം ശരാശരി നാലുമണിക്കൂര്‍ വീതം ഇരുപതു മുതല്‍ ഇരുപത്തിയഞ്ചു ദിവസം വരെ നീണ്ടുപോകും. വൃതൃസ്തസമുദായക്കാരായ സ്ര്രീപുരുഷന്മാരുടെ വലിയ ആസ്വാദകസദസ്സുകള്‍ മിക്കയിടങ്ങളിലുമുണ്ടാ കും. കലാസ്വാദനത്തിനുള്ള അവസരം പരിമിതമായിരുന്ന നാട്ടിൽപുറങ്ങളില്‍ ഉത്സവ്രപതീതി ജനിപ്പിക്കുന്ന വിധമായിരുന്നു ഖിസ്പപ്പാട്ടുകള്‍ അരങ്ങേറിയിരു ന്നത്‌. ” വിവിധ ഇശലുകളുടെ ആലാപനം, പരമ്പരാഗത ഈണത്തിലും താള ത്തിലും മാര്രം ഒതുങ്ങി നിന്നിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍, ഹിന്ദി-മലയാളം സിനിമകളില്‍ ജന്രപിയഗാനങ്ങളുടെ ഈണത്തില്‍ ആലപിച്ചു വൈവിധ്യം സൃഷ്ടിക്കാനും, വ്യാഖ്യാനങ്ങളില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കാനും കലാ കാരന്മാര്‍ ശ്രമിച്ചിരുന്നു. പുതുതലമുറയുടെ അഭിരുചിയെ തൃപ്തിപ്പെടുത്താനാ യിരുന്നു ഈ ചുവടുമാറ്റങ്ങള്‍. വൈദ്യര്‍ക്കൃതികളുടെ പാടിപ്പറയലിനു ലഭിച്ചപചാരം കലകള്‍ ജനമന സ്റുകളില്‍ ചെലുത്തുന്ന സ്വാധീനത്തിനും പരിവര്‍ത്തനത്തിനും ദൃഷ്ടാന്തമാണ്‌. ബ്രിട്ടീഷ്‌ മലബാറിലെ സാമൂഹിക-രാഷ്്രീയ മണ്ഡലങ്ങളില്‍ അതു സൃഷ്ടിച്ച ചലനങ്ങള്‍ ചെറുതായിരുന്നില്ല. മലപ്പുറം പടപ്പാട്ടിന്റെ പാടിപ്പറയലിന്‌ ഏർപ്പെ ടൂത്തിയ നിരോധനം, അവ മുന്നോട്ടുവയ്ക്കുന്ന രാഷ്്രീയം അധികാരികള്‍ ഭയന്നിരുന്നു എന്നതിന്റെയും തെളിവാകുന്നുണ്ട്‌. സമകാലികരാഷ്ട്രീയത്തോ ടും, അതിന്റെ ജനവിരുദ്ധമായ നിലപാടുതറകളോടും സംവദിക്കാന്‍ വൈദ്ൃര്‍ ക്ഷൃതികള്‍ക്കുള്ള ശേഷിയായിരുന്നു ആ തിരിച്ചറിവിന്‌ പിന്നിലുണ്ടായിരുന്നത്‌. +k 281 കുറിപ്പുകള്‍ 1. റൊണാള്‍ഡ്‌ ഇ. മില്ലര്‍, ഉദ്ധരണം: വി.പി. മുഹമ്മദാലി, മാച്ഛിളച്ചാട്ടുകള്‍ നുറ്റാണ്ടുകളിലുടെ,(കറ൯ ബുകസ്‌, കോട്ടയം, ജനു. 2007), പു. 54 2. പഡ്രൊഫ. കെ.എം. ബഹാവുദ്ദീന്‍, കേരളമുസ്ലിംകള്‍ - പോരാട്ടത്തിന്റെ ചരിതം, (ഇസ്‌ലാമിക പബ്ലിഷിംഗ്‌ ഹസ്‌, കോഴിക്കോട്‌, 1995), പൂ. 159 3. തോമസ്‌ വാര്‍ഡന്‍ പുറപ്പെടുവിച്ച വിളംബരം, 1805 ജൂലൈ 21, BRM, Col 22, 37-42 Innes and Evans Report ഉദ്ധരണം: കെ.എന്‍.പണിക്കര്‍, മലഞണ്ാര്‍കലാപം (പഭൃത്വത്തിന്യും രാജവാഴചക്കുമെതിരെ, വിവ. എബി. കോശി, (ഡി.സി. ബുക്സ്‌ കോട്ടയം, നാലാം പ. 2007), പു. 20-21 4. H.S Graeme to the Board of Rev. 31 Aug 1820 ഉദ്ധരണം: കെ.എന്‍. പണിക്കര്‍, മലഞ്ഥാര്‍ കലാപം... പ, 29. 5. BRP, 14 April 1831, Vol 1282 pp 3683-9 ഉദ്ധരണം: കെ.എന്‍. പണിക്കര്‍, Sl.al}. 29. 6. Jud Dept. GO No. 2374, 1 Oct 1894, GO No. 1770, 10 Nov 1896, Rev Dept GO No. 509, 6 Feb 1896 and GO No. 1091, 30 Oct 1908. ഉദ്ധരണം: ടി.പൂ. 55 7. Innes Notes ഉദ്ധരണം: ടി.പൂ. 58. 8. മങ്കരത്തൊടിയില്‍ സൂപ്പിയുടെ ഹരജി RMSC, iii, P.560 ഉദ്ധരണം: ടി.പു.9 9. സി.കെ. കരീം, കേരളമുസ്കീംചരിശ്രംസ്ഥിതിവിവരക്കണക്ക്‌ ഡധയറാകടറ?, വാല്യം 1, പ). 365 10. ഉദ്ധരണം : സി.കെ. കരിം. ടി.പൂ. 294 1. കെ. എന്‍. പണിക്കര്‍. മലണ്ഥാര്‍കലാപം..., പു. 101 12. വില്യം ലോഗന്‍, മലബ്ചാര്‍ മാന്വല്‍. വിവ: ടി.വി. കൃഷ്ണന്‍ (മാതൃഭൂമി ബുക്‌സ്‌ കോഴിക്കോട്‌, 2004), പു. 628 13. Sl.a1}.631 14, കെ.എം. ബഹാവുദ്ദീന്‍, കേരള മുസ്ലിംകള്‍ - പോരാട്ടത്തില്‍ ചരിതം, al}. 150 15. കെ.എന്‍. പണിക്കര്‍, മലഞബ്ചാര്‍ കലാപം... വൂ, 106 16. ഡോ.കെ.കെ.എന്‍. കുറുപ്പ്‌, “തുഹ്ഫത്തുല്‍ മുജാഹിദിന്‍', മാച്ചിളൂപാര ന്വര്യം, (ഇര്‍ശാദ്‌ ബുക്‌സ്‌ സ്റ്റാള്‍, കോഴിക്കോട്‌ -1998), പു. 24 282 17. ഡോ. കെ.കെ.എന്‍. കുറുപ്പ്‌, “ഫത്ഹുല്‍ മുബീന്‍, മാച്ഛിളൂപാരമ്ചര്യം, al}. 24 18. ഖാസി മുഹമ്മദ്‌, ഫത്ഹുല്‍ മുഞ്ചീല്‍, വിവ: പ്രൊഫ. മങ്ക അബ്ദുല്‍ അസീസ്‌, (അല്‍ഹുദാ ബുകസ്സ്റ്റാള്‍, കോഴിക്കോട്‌- 1996), പു. 74 19. ടി.പു. 74 20. ടി.പൂ. 64 21, ടി.പു. 29 22, സി.കെ കരീം, കേരളൂമുസ്ീംചരിതം..., വാല്യം 1, പു. 559 23. കെ. എന്‍. പണിക്കര്‍, മലണബ്ഥാര്‍കലാപം..., വപു.119 24, ഡോ. എന്‍.എം.നമ്പൂതിരി, “ഏകാന്തപഥികനായ ചരി്രാന്വേഷക൯ ചരഗതാവര്‍ത്തമാനമാക്കിയഭ്രാള്‍, എഡി. റസാഖ്‌ പയമ്മ്വോട്ട്‌, (മുഹമ്മദ്‌ അബ്ദുല്‍കരീം സെന്റര്‍ഫോര്‍ ഹിസ്റ്റോറിക്കല്‍സ്റ്റഡീസ്‌, കൊണ്ടോട്ടി, 2012), പൂ.114 25. വി.എം.കുട്ടി, മഹാകവിമോയില്‍കുട്ടിവദ്യര്‍, (കേരളസാഹിതൃ അക്കാ ദമി തൃശ്ശൂര്‍, 2007) പു. 46 26. അഭിമുഖം: അബൂബക്കര്‍ കിഴിശ്ശേരി, 5-4-2015. 283 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. അധ്യായം : 7 കവിവ്യവഹാരം മൂല്യങ്ങളുടെ പുനര്‍വിചാരം സ്ത്രീ: സ്വത്വവും ആവിഷ്ക്കാരവും മോയിന്‍കുട്ടി വൈദൃരുടെ സ്ത്രീകഥാപാത്രങ്ങള്‍ പൊതുവെ തങ്ങളുടെ സ്ത്രീസ്വത്വത്തില്‍ അഭിമാനിക്കുന്നവരും പുരുഷകേന്ദ്രീകൃതമായ അധികാര വ്യവസ്ഥയെ ലംഘിക്കുന്നവരുമാണ്‌. വൈദ്യര്‍ സൃഷ്ടിച്ചതിന്‌ സമാനമായ കരു ത്തും, ഇച്ചാശക്തിയും പുലര്‍ത്തുന്ന സ്രതീകഥാപാര്തങ്ങള്‍ മലയാളസാഹിത്യ ത്തില്‍ വിരളമാണ്‌. ്രശ്നങ്ങളില്‍ നിന്നും ്രതിസന്ധികളില്‍ നിന്നും ഒളിച്ചോ ടുന്നവരും വിധിക്കു കീഴടങ്ങി നിശ്ശമബ്ദരാവുന്നവരുമല്ല; തങ്ങളുടേതായ നില പാടുതറയില്‍ നിന്ന്‌ അതിനെ സധൈര്യം നേരിടുകയും സാഹചര്യങ്ങളെ മാറ്റി മറിക്കുകയും ചെയ്യുന്നവരാണവര്‍. 19-ാംനൂറ്റാണ്ടിലെ കേരളീയസ്ര്രീ അവസ്ഥ യുടെ പരിസരത്തുനിന്നു പരിശോധിക്കുമ്പോള്‍ കവി സൃഷടിക്കുന്ന വിപ്ലവ ത്തിന്‌ ചരിശ്രപരവും സാംസ്കാരികവുമായ പ്രസക്തിയുണ്ട്‌. ഭിന്നസ്വഭാവമുളള കഥാപാത്രങ്ങള്‍ വൈദ്യരുടെ കാവ്യങ്ങളില്‍ കടന്നുവരുന്ന സ്ത്രീകള്‍ വൃത്യസ്ത സാമൂ ഹികനിരപ്പിലുള്ളവരാണ്‌. സാധാരണജീവിതത്തിന്റെ ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടുന്നവര്‍, ഭക്തിയുടേയും വിശ്വാസത്തിന്റേയും മാതൃകയായി ആത്മീയ പരി സരത്തു ജീവിക്കുന്നവര്‍, പടക്കളത്തിലിറങ്ങി വീരോജ്ജ്വചലമായി പൊരുതുന്ന വര്‍, അമാനുഷികമായ പരിവേഷം ചാര്‍ത്തിനല്‍കിയ സ്വര്‍ഗീയകമ്പ്യകമാര്‍, ജിന്നുരാജകുമാരിമാര്‍ തുടങ്ങിയവരെയൊക്കെ അവിടെ കണ്ടുമുട്ടാനാവും. വൈവിധ്യമാര്‍ന്ന ഈ കഥാപാത്രങ്ങളുടെയെല്ലാം വ്ൃക്തിത്വാവിഷക്കരണ ത്തില്‍ കവി (്ത്യേകം ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്‌. സാധാരണസ്ത്രീകള്‍ ബദര്‍ ഖിസ്തയിലൊരിടത്ത്‌ പരസ്പരം വഴക്കിടുകയും അടിപിടി കൂടുക യും ചെയ്യുന്ന രണ്ടുസ്്രീകഥാപാത്രങ്ങളുണ്ട്‌. എട്ടുമൊഴികളിലായി അവരുടെ 284 സംഭാഷണവും കലഹവുമെല്ലാം കവി തന്മയത്വത്തോടെ വര്‍ണിച്ചിരിക്കുന്നു. അവരുടെ ചെയ്തികളില്‍ കാണാന്‍ കഴിയുക സാധാരണമനുഷ്യരുടെ വികാര പ്രകടനങ്ങളാണ്‌. ആ രംഗം കവി ചി്രീകരിച്ചിരിക്കുന്നത്‌ നോക്കുക: “അടിപെട്ട്‌ കൊത്തിപ്പിടിത്താരോ- അണയ്‌ താലിയും മാലയ്‌ അറുത്താരോ പിടിപെട്ടു സിന്നും കടിത്താരോ - പിച്ച ചട്ടയും കീറപെടുത്താരോ, കടുക പുദപ്പോടെ കെട്ടിമറിന്ദിട്ടും കരിശത്തില്‍ കാശിനില്‍ കൂടെ ബിഭൂന്ദിട്ടും ഇടരി പിടന്ദവള്‍ പിന്നും എളൂന്ദിട്ടും ഇരിപേരും ഒട്ട്‌ മയങ്കി നിലന്ദിട്ടും ബിണ്ടാളെ - കടം - കൊണ്ടോളില്‍്‌. പരസ്യമായ ്രതികരണം, അതേതുതരത്തിലുള്ളതായാലും പുരുഷന്മാര്‍ ക്കു മാര്രമേ, അഭികാമ്ൃമായുള്ളൂ എന്നും സ്ത്രീകള്‍ തങ്ങളുടെ വികാരവിചാ രങ്ങൾ നിയന്ത്രിച്ചു നിശ്ശബ്ദരായി കഴിയേണ്ടവരാണ്‌ എന്നുമുള്ള സാമൂഹിക ധാരണയെ ചോദ്യംചെയ്യുന്ന മട്ടിലുള്ളതാണ്‌ ഈ നാട്ടിൻപുറത്തുകാരികളുടെ ഗപപതികരണം. അവിടെയുണ്ടായിരുന്ന ഒരു വൃദ്ധന്റെയും, ്പവാചകന്റെ ദുതന്മാ രായി അതുവഴി കടന്നുപോകുന്ന രണ്ടുപേരുടെയും സാന്നിധ്യത്തില്‍ തന്നെയാ ണ്‌ അവരുടെ കലഹം അരങ്ങേറുന്നത്‌. സംഭാഷണത്തിനിടയില്‍ അവര്‍ പര സ്പരമുന്നയിക്കുന്ന വാദഗതികള്‍ യുക്തിഭ്രദമാണ്‌. “കടം വാങ്ങിയ കാശിന്‌ ബഹളം വച്ച കഥ ആഭുകളറിഞ്ഞാല്‍ അപമാനമാണെന്നും, വര്‍ത്തമാനം ഏറെ പറഞ്ഞാലും തരാനുള്ള കാശ്‌ തരേണ്ടിവരുമെന്നുമുളള ഒരുവളുടെ ന്യായത്തി ന്‌, പണംതിരിച്ചുതന്നാല്‍ ഇപ്പോള്‍ പറയുന്നതെല്ലാം ബാക്കിയാവുമല്ലോ, അതി നെന്താണ്‌ സമാധാന മെന്നുമുളള മറുചോദ്യം ഉയര്‍ന്നുവരുന്നത്‌ ഉദാഹരണം. ബദറില്‍നിന്നും മലപ്പുറംപടപ്പാട്ടിലെത്തുമ്പോള്‍ കേരളീയചരിത്രപശ്ചാ ത്തലത്തിലുള്ള ചില സ്ത്രീകഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. തികച്ചും സാധാര ണമനുഷ്യരുടെ സ്വഭാവസവിശേഷതകളുഭളളവരും വീടും കുടുംബവുമായി കഴി ഞ്ഞുകൂടുന്നവരുമാണവര്‍. തങ്ങളുടെ ഉറ്റവരും ഉടയവരുമായ പുരുഷന്മാര്‍ പാറ നമ്പിയുടെ പടയോടു പൊരുതാന്‍ യാ്രപറഞ്ഞിറങ്ങുമ്പോള്‍ കണ്ണീരൊഴുക്കി വീടിനകത്ത്‌ കഴിഞ്ഞുകൂടുകയല്ല, മറിച്ചു അദ്ദേഹത്തിന്റെ പടത്തലവന്മാരെ കണ്ട്‌ യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയാണവര്‍. സ്ത്രീകള്‍ അവ രോട്‌ നടത്തുന്ന അഭ്യര്‍ത്ഥന നോക്കുക: 285 “ഈ നാട്ടില്‍ അങ്ങാടിയും ആരാധനാലയവും നിര്‍മിച്ചു താമ സിക്കാന്‍ അനുമതി നല്‍കിയത്‌ നിങ്ങളാണ്‌. ഇതുവരെ ഈ പുണൃനാട്ടില്‍ ജീവിച്ചുപോന്ന ഞങ്ങള്‍ സതൃത്തിനു നിരക്കാ ത്തതായി ഒന്നും ചെയ്തിട്ടില്ല. ദുഷ്ടന്മാരായ അന്യ്യനാട്ടുകാര്‍ ആരെങ്കിലും കഥയില്ലാതെ പിഴച്ചുവെങ്കില്‍ അന്നുതന്നെ അവര്‍ കൊല്പ്പെടുിട്ടുമുണ്ട. അതിനുശേഷം ഇവിടേക്കു യുദ്ധത്തിനു വരുന്നതെന്തിനാണ്‌? മറുനാട്ടിലേക്ക്‌ രക്ഷപ്പെടുന്നതിന്‌ അനു വാദം ചോദിച്ചപ്പോള്‍ “അതിനു കല്‍പനയില്ല്‌ എന്ന വാക്കു കേടു, എങ്ങുംപോകാതെ ഞങ്ങളിവിടെ തന്നെ പാര്‍ക്കുകയാ യിരുന്നു. ഓര്‍ക്കാപ്പുറത്ത്‌ ഈ ചതി ചെയ്യാന്‍മാത്രമുള്ള അപ രാധം ഞങ്ങള്‍ ചെയ്തിട്ടില്ല. ഇനിയും (്പതികാരം ചെയ്യണമെ ന്നുണ്ടെങ്കില്‍, ഈ അങ്ങാടി മുഴുവന്‍ എരിച്ചുകൊള്ളുക. ഞങ്ങ ളുടെ ദേവാലയം ബാക്കി വയ്ക്കുക. ഞങ്ങളുടെ ശരീരത്തിലുള്ള ആഭരണം മുഴുവന്‍ അതിനു പകരമായി നല്‍കാം.” തികച്ചും സാധാരണക്കാരായ സ്ത്രീകളാണെങ്കിലും ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ അവസരോചിതമായ ഇടപെടലാണ്‌ അവര്‍ നടത്തുന്നതെന്ന്‌ ഈ വാക്കുകളില്‍ നിന്ന്‌ വൃക്തമാവുന്ന;. ചരിത്രത്തിലെ മാതൃകാവനിതകള്‍ വൈദ്യരുടെ അന്ത്യകാവ്യമായ ‘ഹിജ്റ യില്‍ ്പതൃക്ഷപ്പെടുന്ന സ്ര്രീക ളെ മത-വംശീയചരിത്രത്തില്‍ നിന്നുള്ള ആദിമമാതൃകകളായാണ്‌ കവി ഉയര്‍ ത്തിക്കാണിക്കുന്നത്‌. വിശ്വാസത്തിനും സ്വാതന്ത്രൃത്തിനും നേരെ ഉയര്‍ന്നുവരു ന്ന ഏതു വെല്ലുവിളിയേയും ചെറുക്കാനുള്ള കരുത്ത്‌ അവര്‍ (പകടിപ്പിക്കുന്നു ണ്ട്‌. ഖുറൈഷികളുടെ നിഷ്ഠൂരമായപീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷി യാവേണ്ടിവരുമ്പോഴും തന്റെ അഭി്രായത്തിലുറച്ചു നില്‍ക്കുന്ന “സമിയുത്ത്‌, സ്ത്രീസ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന കഥാപാത്രമാണ്‌. വിശ്വാസസംരക്ഷണത്തി നും, അഭി്പായസ്വാതന്ത്രൃത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രവാചക പക്ധത്തുനിന്നുള്ള ആദ്ൃരക്തസാക്ഷിയാണവര്‍. മുഹമ്മദര്‍്നബിയെ അംഗീകരിച്ചുവെന്നതിന്റെ പേരില്‍ രിപ്പിടിച്ച വാളു മായി, തന്നെ വധിക്കാന്‍വരുന്ന സഹോദരന്‍ ഉമറിന്റെ മുമ്പില്‍ വിശ്വാസം ഉറ ക്കെ പ്രഖ്യ്യാപിക്കുകയും, സമചിത്തതയോടെ അയാളെ നേരിടുകയും ചെയ്യു ന്ന “സഫിയ്യത്ത്‌ ഈ കൃതിയില്‍നിന്നുള്ള മറ്റൊരു മാതൃകാകഥാപാത്രമാണ്‌. അതുവരെ നബിയുടെ കടുത്ത എതിരാളിയായിരുന്ന ഉമറിന്റെ പശ്ചാത്താപത്തി നും, മനംമാറ്റത്തിനും നിമിത്തമായിത്തീരുന്നത്‌ സഫിയ്യത്ത്‌ (പകടിപ്പിക്കുന്ന ധീരതയാണ്‌. വള്ളത്തോളിന്റെ “ജാതകം തിരുത്തി” എന്ന കവിത ഈ സംഭവം പശ്ചാത്തലമാക്കി രചിച്ചതാണ്‌. 280 യൃദ്ധത്തിനിടയില്‍ ഭര്‍ത്താവിനെയും, മകനെയും, സഹോദരനെയും ന ഷ്ടപ്പെട്ടിട്ടും തളരാത്ത ആത്മവീര്യംപുലര്‍ത്തുന്ന “ഹിന്ദ്‌ (ഉ.പ. 109) എന്ന കഥാപാത്രത്തെ ഉഹര്‍ദപടപ്പാട്ടിൽ ആവിഷ്ക്കരിക്കുന്നുണ്ട്‌. ഉറ്റവരുടെ മൃതദേഹ ങ്ങള്‍ വഹിച്ച്‌ ഒട്ടകപ്പുറത്ത്‌ ഒറ്റയ്ക്കുയാര്തചെയ്യുമ്പോഴും അവള്‍ ചഞ്ചലചിത്ത യാവുന്നില്ല. പടക്കളത്തിലെ പെൺവീര്യം ഇസ്്‌ലാംചരിത്രഭൂമികയില്‍ നിലയുറപ്പിച്ച ഉഹദ്‌ പടപ്പാട്ടിലെ സ്ത്രീകഥാ പാശ്രങ്ങള്‍ മറ്റു പോരാട്ടങ്ങളില്‍ നിന്നെല്ലാം ഒരുപടി മുന്നോട്ടുപോകുന്നുണ്ട്‌. ഇരുപക്ഷത്തും പുരുഷന്മാര്‍ മാ്രം ആയുധമേന്തുന്ന പോരാട്ടമായല ഉഹദിന്റെ ചിശ്രീകരണം. അണിയറയില്‍ നിന്ന്‌ അരങ്ങിലെത്തി എതിരാളികളോട്‌ ആയു ധമെടുത്ത്‌ കണക്കുചോദിക്കുന്ന സ്ത്രീകളെ ഇരുപക്ഷത്തും കാണാം. യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതിലുൃം ്രതിരോധിക്കുന്നതിലും കടന്നാരുകമിക്കുന്നതിലും പുരുഷന്മാരേക്കാള്‍ വൈദഗ്ധ്യം (പകടിപ്പിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട. അതി ലൊരാള്‍ പടക്കളത്തില്‍ ധ്വജവാഹകയായി പോലും പ്രതൃക്ഷപ്പെടുന്നുണ്ട്‌. ബദറില്‍ തന്റെ പിതാവിനെ വധിച്ച ്രവാചകപക്ഷത്തെ ഹംസയോട്‌ പ്രതികാ രം തീര്‍ക്കാന്‍ പടക്കളത്തിലിറങ്ങുകയും നേരത്തെ തയ്യാറാക്കിയ പദ്ധതിയനു സരിച്ച്‌ അദ്ദേഹത്തെ വധിച്ച ശേഷം നെഞ്ചുകീറി, കരള്‍ പറിച്ചു ചവച്ചു തുപ്പു കയും ചെയ്യുന്ന ഹി൯, പടക്കളത്തില്‍ അനമ്പേറ്റുവീണ മകന്റെ ശിരസ്സ്‌ മടിയില്‍ വച്ച്‌ ഘാതകനായ ആസിമിന്റെ തലയെടുക്കുന്നവന്‌ നൂറ്‌ ഒടുകം പാരിതോഷി കമായി ്രഖ്യാപിക്കുകയും ആസിമിന്റെ തലയോട്ടിയില്‍ മദ്യം നിറച്ചു കുടി ക്കുമെന്ന്‌ ദേവതമാരെ മുന്‍നിര്‍ത്തി ശപഥംചെയ്യുകയും ചെയ്യുന്ന സുലാഫത്ത്‌, ്രവാചകപക്ഷത്തെ അബൂജാനത്തിനെ നേരിടുന്ന ഉത്ബത്തിന്റെ മകള്‍ ഹിന എന്നിവര്‍ ശ്രതുനിരയിലെ പ്രമുഖരാണ്‌. എതിര്‍ചേരിയിലെ ഈ പെണ്‍കരുത്തിനെയെല്ലാം നിര്‍വീര്യമാക്കുന്ന വിധമാണ്‌ ഉഹദ്യുദ്ധത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഉമ്മാറത്തുല്‍ മാസിനിയ്ു നുസൈബാ ബീവി നടത്തുന്ന ്രകടനം. യുദ്ധത്തില്‍ ്രവാചകന്‍ കൊല്ലപ്പെട്ടു എന്ന ശത്രുക്കളുടെ വഴ്യാജ്രപചാരണത്തിനു മുമ്പില്‍ സഹപോരാളികള്‍ പതറി പ്പോവുകയും നിരാശരായി പിന്തിരിയുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ നുസൈ ബ തന്റെ പോര്‍വീര്യം പുറത്തെടുക്കുന്നത്‌. നബിയെ ആരകമിക്കാനെത്തുന്ന ഇബ്നു ഖമീഇനേയും കൂട്ടാളികളേയും ഒറ്റയ്ക്കു നേരിടുകയാണവര്‍. അസാ ധാരണമായ ശൈര്യവും യുദ്ധവൈഭവവും പുലര്‍ത്തുന്ന നുസൈബയുടെ മ) ന്നേറ്റവും അതിന്‌ ്രവാചകന്‍ നല്‍കുന്ന സാക്ഷ്യപ്രതവും നാല്ഇശലുകളി 287 ലായി കവി വരച്ചുകാണിക്കുന്നു. യുദ്ധത്തില്‍ പിന്തിരിഞ്ഞോടുന്നവരുടെ മുഖ ത്തേക്ക്‌ മണ്ണുവാരിയെറിയുകയും, പോരാടാനറിയില്ലെങ്കില്‍ ആയുധം, തന്നെ യേല്‍പ്പിച്ച്‌ ദുരദിക്കിലേക്ക്‌ രക്ഷപ്പെടാനാവശൃപ്പെടുകയും ചെയ്യുന്ന ഉമ്മുഅയ്‌ മനും ഈ പടപ്പാട്ടില്‍ ്രതൃക്ഷപ്പെടുന്നുണ്ട്‌. വാക്കിലും ്പവൃത്തിയിലും തിക ഞ്ഞ ആര്‍ജവം (പകടിപ്പിക്കുന്ന കഥാപാരതമാണിവര്‍. സലീഖത്ത്‌ പടപ്പാട്ടിലാണ്‌ പെണ്‍കരുത്തിന്റെ ഏറ്റവും മികച്ച മാതൃക നാം കണ്ടുമുട്ടുന്നത്‌. ഒരു സ്ത്രീകേന്ദരകഥാപാത്രമായി വരുന്ന ഏക പടപ്പാട്ടു കാവ്യൃമാണിത്‌. വ്രവാചകനോടും അനുചരന്മാരോടും തനിക്കുള്ള കൂറും ഭക്തി യൃം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒട്ടും മുന്‍വിധിയോ പക്ഷപാതിത്വമോ കൂടാ തെ ഇരുപത്തിയേഴായിരം പടയാളികളുമായി അവരോടെതിര്‍ക്കാന്‍ വരുന്ന സലീഖത്ത്‌ രാജ്ഞിയെ വൈദ്യര്‍ ആവിഷക്കരിച്ചിരിക്കുന്നു. കവിയുടെ മറ്റു രച നകളിലും സമകാലികരുടെ കൃതികളിലും അങ്കവീരൃത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിട്ടുള്ള ഇമാംഅലിയേയും അബ്ദുല്‍കരീം, അംറുബ്നുമആദ്‌ എന്നീ പടനായകരേയും അമ്പരപ്പിച്ചുകൊണ്ടാണ്‌ സലീഖത്ത്‌ മുന്നേറുന്നത്‌. ഒരു ഘട്ടത്തില്‍ രാജ്ഞി അവരുടെ പിടിയിലകപ്പെടുകയും ചെയ്യുന്നുണ്ട്‌. തുടര്‍ ന്ന്‌ രാജ്ഞിയെയും കൂട്ടി അവര്‍ തങ്ങളുടെ തമ്പിലേക്കു നടക്കുമ്പോള്‍ ചിരിച്ചു കൊണ്ട്‌ സലീഖത്ത്‌ നടത്തുന്ന ്രതികരണം ഇങ്ങനെയാണ്‌: “തുലൃരായ എതി രാളികളില്ലാതെ യുദ്ധത്തലവന്മാരെന്ന്‌ അഭിമാനിക്കുന്ന നിങ്ങള്‍ മൂന്നുപേര്‍ ഒത്തുകൂടി ഒരു സ്ത്രീയെ ബലമായി പിടിച്ചുവച്ചിരിക്കുന്നത്‌ ആശ്ചര്യകരം തന്നെ!” അടുത്തനിമിഷം തന്റെ കുതിരയെ ഉയരത്തില്‍ ചാടിച്ച്‌ അസ്ര്രവേഗ ത്തില്‍ കുതിച്ച അവള്‍ രക്ഷപ്പെടുന്നു. ഏഴുദിവസത്തെ പോരാട്ടത്തിനൊടുവില്‍ സ്വയം ്രവാചകസന്നിധിയിലെത്തുന്നതുവരെ സലീഖത്തിനെ കീഴ്പ്പെടുത്താന്‍ ആര്‍ക്കുമാവുന്നില്ല. പെണ്‍പോരാട്ടവീരൃത്തിന്റെ ്രൃതീകമായ സലീഖത്ത്‌ കവി യുടെ സങ്കല്‍പകഥാപാ(ത്തമാണ്‌. ചരിശ്രത്തില്‍ അവളെ കണ്ടുമുട്ടാനാവില്ലെ ങ്കിലും കഥയിലുടനീളം ബദറിന്റെയും ഉഹദിന്റെയും ആഖ്യാനത്തില്‍ കാണുന്ന അതേ യാഥാര്‍ത്ഥൃ്രതീതി സൃഷ്ടിച്ചുകൊണ്ടാണ്‌ വൈദ്യര്‍ കഥപറഞ്ഞുപോ കുന്നത്‌. ഹുസ്നുല്‍ജമാല്‍ തലമുറകളിലൂടെ മലയാളമനസ്സില്‍ ലബ്ധ്രപതിഷ്ഠ നേടിയ കഥാപാത്ര മാണ്‌ ഹുസ്നുല്‍ജമാല്‍. സലീഖത്ത്‌ പടപ്പാട്ടിലെന്നപോലെ ഈ കാവൃത്തിലും നായികയുടെ പേര്‍ ഗ്രന്ഥശീര്‍ഷകത്തില്‍ കടന്നുവരുന്നുണ്ട. സന്ദര്യവും കുലീനതയും സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ കനൃകയായി കാവ്യാരംഭ 288 ത്തില്‍ അവളെ അവതരിപ്പിക്കുമ്പോള്‍ മണി്രവാളത്തിലെ നായികമാരില്‍ നി ന്ന്‌ വേറിട്ട ഒരസ്ഥിത്വം അവള്‍ക്കുള്ളതായി വായനക്കാര്‍ കരുതുകയില്ല. രമേ ണ തന്റേടവും സാഹസികതയും പോര്‍വീര്യവും സഹനശക്തിയുമുള്ള ഒരുവ ളായി അവള്‍ വളരുന്നത്‌ കാണാം. കൊട്ടാരത്തിലെ സകലസുഖ സരകര്യങ്ങളുടേയൃം മധ്യത്തില്‍ വളര്‍ന്നി ട്ടും തനിക്കുപോന്നവനായി അവള്‍ കണ്ടെത്തുന്ന ഭാവിജീവിതപങ്കാളിയെ അംഗീകരിക്കാന്‍ ആണധികാരം തയ്യാറാവുന്നില്ല. അവളുടെ പക്ഷത്തുനിന്നും തുടര്‍ന്നുണ്ടാവുന്ന ചെറുത്തുനില്‍പ്പുകള്‍ സ്ത്രീകളുടെ അഭി്രായത്തിനോ തിരഞ്ഞെടുപ്പിനോ വിലകല്‍പ്പിക്കാത്ത പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയോ ടും, ഭരണകുടത്തോടുമാണ്‌. അവളുടെ പിതാവ്‌ ആ ദേശത്തെ ഭരണാധികാരി കൂടിയാണല്ലോ. രാജകല്പനയാല്‍ വേര്‍പിരിഞ്ഞുകഴിയുന്ന ബദ്റുല്‍മുനീറിനെ രഹസ്ധ്യ മായി സന്ധിച്ചു രക്ഷപ്പെടാനും ഒന്നിച്ചു ജീവിക്കാനും തീരുമാനമെടുക്കുന്നതും പദ്ധതികള്‍ രൂപപ്പെടുത്തുന്നതും അവളുടെ നേതൃത്വത്തില്‍ തന്നെ. തന്റെ വില യേറിയ ആഭരണങ്ങള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ചമഞ്ഞൊരുങ്ങുന്നതിനുള്ള വ സ്തുക്കളായല്ല, ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിനുള്ള ഉപാധിയായാണ്‌ അവള്‍ കണക്കാക്കുന്നത്‌. ലക്ധ്യസാഫല്യത്തിനായി കൊട്ടാരത്തിലെ സുഖസരകര്യങ്ങള്‍ പരിതൃ ജിച്ച്‌ അതിവിദൂരമായ മറ്റൊരു ദേശത്തിലെത്തിച്ചേരുമ്പോഴാണ്‌ അബൂസയ്യാദി ന്റെ കൊടുംവഞ്ചന അവള്‍ തിരിച്ചറിയുന്നത്‌. എന്നാല്‍ മുക്കുവനോടൊപ്പം ഒളി ച്ചോടിയവള്‍ എന്ന അപഖ്യാതി ഭയന്ന്‌ പെട്ടെന്നു തിരികെപ്പോരാനോ നിരാശ യായി ജീവിതം അവസാനിപ്പിക്കാനോ അവള്‍ തയ്യാറാവുന്നില്ല. അബൂസയ്യാ ദിനെ നിലക്കു നിര്‍ത്തുന്നതിനോടൊപ്പം തന്നെ, മറ്റുള്ളവര്‍ക്കു മുമ്പില്‍ അവ ന്റെ ഭാര്യയായി ചമയാനുള്ള തന്ത്രവും അവള്‍ ആവിഷിക്കരിക്കുന്നുണ്ട്‌. ഹുസ്‌ നുല്‍ജമാലിന്റെ സന്ദരൃയം കണ്ടുശ്രമിച്ച ബഹ്ജര്‍സുല്‍ത്താന്റെ ദൂതയായെ ത്തുന്ന വൃദ്ധയെ ആടുിപ്പായിക്കാനും ബല്രപയോഗത്തിലൂടെ കീഴ്പെടുത്താന്‍ വന്ന സൈനികരെ ആയുധമെടുത്ത്‌ തുരത്താനും അവള്‍ക്ക്‌ രണ്ടാമതാലോചി ക്കേണ്ടി വന്നിരുന്നില്ല. മണ്ണിന്റെ മാ്രമല്ല, പെണ്ണിന്റെയും ഉടയവന്‍ രാജാവാ ണെന്ന ആണ്‍യുക്തിയെ ചോദ്യം ചെയ്യാനും മറ്റൊരാളുടെ പത്നിയായ തന്റെ നേരെ നടത്തിയ ബല്രപയോഗത്തിന്‌ കണക്കുതീര്‍ക്കാനുമായി അവള്‍ സുല്‍ ത്താന്റെ കൊട്ടാരത്തിലേക്ക്‌ കയറിച്ചെല്ലുന്നു. അതുകണ്ട്‌ ഭയന്നോടുന്ന സുല്‍ ത്താന്റെ ചിശ്രം പെണ്‍കരുത്തിന്റെ അടയാളമായി കവി വരച്ചുകാണിക്കുന്നു. 289 ഏത്‌ ദുര്‍ഘടസന്ധിയിലും തളരാതെ മുന്നേറുകയും തന്റെ വൃക്തിത്വം കാത്തുസുക്ഷിക്കുകയും ചെയ്യുന്ന ഹുസ്നുല്‍ജമാല്‍ തനിക്കു കൈവിട്ടു പോ യതെല്ലാം വീണ്ടെടുക്കുന്നിടത്താണ്‌ കാവ്യം അവസാനിക്കുന്നത്‌. പെണ്ണിനുമേല്‍ പുരുഷന്‍ സ്ഥാപിച്ചെടുക്കുന്ന അധികാരമാണ്‌ ആണത്ത മെന്ന സാമൂഹികധാരണയെ പ്രതൃക്ഷത്തില്‍തന്നെ ചോദ്യം ചെയ്യുകയാണ്‌ “സലീഖത്തും', “ഹൃസ്നുല്‍ജമാലും'. സാഹിതൃത്തിലെ സ്രത്രീപക്ഷനിലപാടു കളും അതിനനുസൃതമായ രചനകളും മലയാളത്തില്‍ കേട്ടുകേള്‍വിപോലുമി ല്ലാത്ത കാലത്താണ്‌ വൈദ്യര്‍ ഈ നായികമാരെ സൃഷടിക്കുന്നത്‌. കവി പുലര്‍ ത്തിപ്പോന്ന പുരോഗമനവീക്ഷണത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളായി സലീഖത്ത്‌ പടപ്പാട്ടും ഹുസ്നുല്‍ജമാല്‍ കാവ്യവും നിലകൊള്ളുന്നു. മലയാള സാഹിതൃത്തില്‍ ശക്തമായ സ്ത്രീപക്ഷരചന നടത്തിയ ആദ്യ എഴുത്തുകാര നാണ്‌ വൈദ്യരെന്നതിന്‌ ഈ കാവ്യങ്ങള്‍ സാക്ഷിയാണ്‌. വൈദൃര്‍ ഈ കാവ്യങ്ങള്‍ രചിക്കുമ്പോള്‍ സ്ത്രീപക്ഷരചനകള്‍ പാശ്ചാ തൃലോകത്തുപോലും ശക്തി പ്രാപിച്ചിരുന്നില്ല. സമകാലികരായ വെണ്‍മണി ക്കവികള്‍ക്കാവട്ടെ സ്രതീ എന്ന സങ്കല്‍പ്പം തന്നെ ശരീര്രപധാനമായിരുന്നു. അംബോപദേശവും, പൂര്രപബന്ധവും (പസരിപ്പിച്ചിരുന്നത്‌ സ്രത്രീവിമോചനപര മായ കാവ്യസങ്കല്‍പങ്ങളാണെന്ന്‌ ആരും കരുതാനിടയില്ല. വൈശികതന്ത്രകര്‍ ത്താവിന്റെ പിന്‍മുറക്കാരായി തങ്ങളെ സ്വയം അവരോധിക്കുകയായിരുന്നു വെണ്‍മണിക്കവികള്‍ ചെയ്തത്‌. വേശ്യാവൃത്തിയുടെ ‘മഹത്ത്വം മുത്തശ്ശിമാര്‍ നല്‍കുന്ന ഉപദേശങ്ങളിലൂടെ വിവരിക്കുന്ന അംബോപദേശങ്ങളുടെ ഒര) പരമ്പ രയാണ്‌ അവര്‍ ഭാഷയില്‍ സൃഷ്ടിച്ചത്‌. വെണ്‍മണി മഹന്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, നടുവത്ത്‌ അച്ഛന്‍, ഒറവങ്കര നീലകണ്ഠന്‍നനമ്പൂതിരി തുടങ്ങിയവര്‍ അംബോപദേശരചനയില്‍ കഴിവുതെളിയിച്ചവരാണ്‌. മലയാളത്തിലെ വ്യക്തിത്വമുള്ള ആദ്യസ്ത്രീകഥാപാശ്രമായി നിരൂപകര്‍ ചുണ്ടിക്കാണിക്കാറുള്ള ഇന്ദുലേഖയുടെ പിറവിക്ക്‌ 17 വര്‍ഷം മുമ്പാണ്‌ ഹുസ്‌ നുല്‍ജമാല്‍ കാവ്യം പുറത്തുവരുന്നത്‌. താന്‍ സ്നേഹിക്കുന്ന മാധവനോടൊപ്പം ഇറങ്ങിപ്പുറപ്പെടാനുള്ള ശൈര്യമൊന്നും ഇന്ദുലേഖയും (്പകടിപ്പിച്ചു കാണു ന്നില്ല. സാമൂഹികവ്യവസ്ഥിതിക്കകത്തുള്ള ലക്ഷ്മണരേഖകള്‍ ഭേദിച്ച്‌ ഇഷ്ട പ്പെട്ട പുരുഷന്‍മാരെ തേടിയിറങ്ങുന്ന, ആശാന്റെ നായികമാരെ മലയാളികള്‍ പരിചയിക്കുന്നത്‌ പിന്നെയും രണ്ടുപതിറ്റാണ്ടു കഴിഞ്ഞാണ്‌. നളിനിയും(1917), ലീലയും(1914) പുറത്തുവരുന്നതിനു മുമ്പ്തന്നെ ഹുസ്നുല്‍ ജമാലിന്‌ അറബി 290 മലയാളത്തില്‍ നിരവധി പതിപ്പുകളും ഇംഗ്ലീഷില്‍ ശ്രദ്ധേയമായ ഒരു പഠനവും (എ പോപ്പുലര്‍ മാച്ചീള സോംങ്- എഫ്‌. ഫോസറ്റ്‌) വന്നു കഴിഞ്ഞിരുന്നു. കാല്‍പനികപ്രവണതകള്‍ സാഹിതൃചരി്രത്തില്‍ വലിയ സ്വാധീനംചെലുത്തിയ പ്രസ്ഥാനങ്ങളി ലൊന്നാണ്‌ കാല്‍പനികത അഥവാ, റൊമാന്റിസം. 19-ാം നൂറ്റാണ്ടിന്റെ ആദ്യപ കുതിയിൽ യൂറോപ്പിലായിരുന്നു അതിന്റെ രംഗ്രപവേശം. നിയോക്ടാസ്സിസത്തി ന്റെ അപചയത്തോടെ ഇംഗ്ലണ്ട്‌, ജര്‍മ്മനി, ഫാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ ഒരു ്രസ്ഥാനരൂപം കൈക്കൊണ്ട്‌ അതു ശക്തിപ്രാപിച്ചു. രൂപഭാവങ്ങളിലും കാലയ ളവിലും ചെറിയ വൃത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും അതിന്റെ അടിസ്ഥാന സവിശേഷതകള്‍ ഈ രാജ്യങ്ങളിലെല്ലാം സമാനമായിരുന്നു. ആംഗലേയകവി വില്യം വേര്‍ഡ്‌സ്വര്‍ത്തിന്റെ (1770-1850) ‘ലിറിക്കല്‍ ബല്ലാഡ്സിന്റെ ആമുഖത്തെ” (Preface to the Lyrical Ballads) ‘കാല്‍പ്പനികത യുടെ പ്രകടന പത്രിക യായി വിശേഷിപ്പിക്കാറുണ്ട്‌. ശ്രി.വ. 1800-03 ്രസിദ്ധീ കരിച്ച ഇതിന്റെ രണ്ടാംപതിപ്പിന്‌ വേര്‍ഡ്‌സ്വര്‍ത്തും കോളറിഡ്ജും ചേര്‍ന്ന്‌ തയ്യാറാക്കിയ മുഖവുരയില്‍ നിയോക്ടാസിസത്തിന്റെ കാവ്യസങ്കല്‍പ്പങ്ങളെ നിരാകരിച്ചുകൊണ്ട്‌ കാവ്യരപകൃതി (Nature of Poetry) കാവ്ൃയസര്‍ഗം (Poetic Creation), കാവൃഭാഷ (Poetic Diction), എന്നീ മണ്ഡലങ്ങളിലെ നൂതനമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചു. അതോടെ കാല്‍പ്പനികതയെക്കുറിച്ചുള്ള ചര്‍ച്ച കളും യൂറോപ്യന്‍ സാഹിതൃത്തില്‍ സജീവമായിത്തീര്‍ന്ന). ഭാവാത്മകത, വികാരപരത, വ്യക്തിപരത, ആദര്‍ശാത്മകത എന്നിവയാ ണ്‌ കാല്‍പ്പനികതയുടെ അടിസ്ഥാനഭാവങ്ങള്‍. ഇവ കൂടാതെ “അബോധതല ത്തിലേക്കുള്ളൃൂപയാണം, അഭമഘടകങ്ങളോടുള്ള താല്‍പര്യം, ആവിഷ്കരണ സ്വാതന്ത്രം, ഗൃഹാതുരത്വം, ഗതകാലഭക്തി, സ്വപ്നസഞ്ചാരകയതുകം തുട ങ്ങിയ പല സ്വഭാവസവിശേഷതകളും റൊമാന്റിക കൃതികളില്‍ കാണാം. കാല്‍പനികതയുടെ പ്രാഗ്രൂപത്തെയാണ്‌ പൂര്‍വകാല്‍പനികത (Pre- Romantsടന) എന്നു വിളിക്കുന്നത്‌. ഭാവനാനിഷ്ഠയേക്കാള്‍ കല്‍പനാനിഷ്ഠമാ യിരുന്നു അത്‌. കല്‍പനയെ(ലംcy) സംഭവങ്ങളെ അനുസ്മരിച്ചാവിഷ്ക്കരിക്കു ന്ന രീതിയായാണ്‌ കോളറിഡ്ജ്‌ കണക്കാക്കുന്നത്‌. അതില്‍ നിന്നും വ്ൃത്ൃയസ്ത 291 മായി ഭാവനയുടെ സര്‍ഗാത്മകവശത്തിന്‌ റൊമാന്റിക്കുകള്‍ ന്നല്‍ നല്‍കി. “ഭാവനയുടെ മാന്ത്രികശക്തിയില്‍ (്രീ-റൊമാന്റിക്കുകള്‍ വിശ്വസിച്ചിരുന്നുവെ ങ്കിലും ഭാവനയേക്കാള്‍ പ്രാധാന്യം സ്വാഭാവികതയ്ക്കും (Naturalness), സഹ ജനൃതയ്ക്ക),ം(ടpontaneity), ഗ്രാകൃതികതയ്ക്കും (Primtiveness) അവര്‍ നല്‍ കുകയുണ്ടായി.. കാല്‍പനികത മലയാളത്തില്‍ ടാം നൂറ്റാണ്ടിന്റെ അന്തൃത്തിലും 20൦-൦ നൂറ്റാണ്ടിന്റെ ആരംഭത്തിലുമാ യാണ്‌ മലയാളത്തില്‍ കാല്‍പനിക്രസ്ഥാനത്തിനു തുടക്കംകുറിക്കുന്നത്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ലഭിച്ച ്പചാരത്തിന്റെ ഫലമായി, പാശ്ചാത്യസാ ഹിതൃയവുമായി ഉണ്ടായ സമ്പര്‍ക്കമാണ്‌ അതിനുവഴി തെളിയിച്ച ഘടകങ്ങളില്‍ പ്രധാനം. അപ്പോഴേക്കും പാശ്ചാതൃനാടുകളിലെ അതിന്റെ ്രഭാവത്തിന്‌ മങ്ങ ലേല്‍ക്കുകയും ആധുനികതയ്ക്ക്‌ തുടക്കംകുറിക്കുകയും ചെയ്തുകഴിഞ്ഞിരി ക്കുന്നു. കുമാരനാശാന്റെ വീണപുൂവിനെയാണ്‌ (1907) ഭാഷയിലെ ലക്ഷണമൊ ത്ത ആദ്ൃയകാല്‍പനികകാവ്യമായി പരിഗണിക്കപ്പെട്ടുപോരുന്നത്‌. ഇതിനോട ടുത്ത ഘട്ടത്തില്‍ പുറത്തുവന്ന എ.ആര്‍. രാജരാജവർമ്മയുടെ “മലയവിലാസം” (95), കെ.സി. കേശവപിള്ളയുടെ “ആസന്നമരണ ചിന്താശതകം” (1895), എം. രാജരാജവർമ്മയുടെ ‘ഗപിയവിലാപം'(1903), വി.സി. ബാലകൃഷ്ണപ്പണിക്ക രുടെ “ഒരു വിലാപം (1908), “വിശ്വരൂപം (1911) തുടങ്ങിയ കാവ്യങ്ങളിലും കാല്‍ പ്നികതയുടെ ചില ഘടകങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നു. ഈ ഗണത്തിലെ പ്ര ഥമകാവ്ൃയമായ “മലയവിലാസ ത്തിന്റെ പേരാണ്‌ മലയാളത്തിലെ കാല്‍പനിക തയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നുവരാറുള്ളത്‌. മലയാളത്തിലെ പൂര്‍വകാല്‍പനികഘട്ടം ഏറെ ഗ്ഹസ്വമാണ്‌. പൂര്‍ണാര്‍ ത്ഥത്തില്‍ അങ്ങനെ വിശേഷിപ്പിക്കാവുന്ന കാവ്യങ്ങള്‍ വിരളവുമാണ്‌. ക്ലാസ്തി ക, നിയോക്ടാസ്സിക ്രവണതകള്‍ക്കാണ്‌ മുന്‍തൂക്കമെങ്കിലും വെണ്‍മണിക്കവി കളുടെ രചനകളില്‍ പൂര്‍വകാല്‍പനികതയുടെ അംശങ്ങള്‍ കാണാം. വെണ്‍ മണി്രസ്ഥാനത്തിലെ പ്രമുഖകവികളാണ്‌ മലയാളത്തില്‍ പച്ചമലയാളത്തി ന്റെയും വക്താക്കളും, ്യോക്താക്കളുമായി രംഗ്രപവേശം ചെയ്യുന്നത്‌. ഇതി വൃത്തത്തിലെ പുതുമ, ഭാഷാപരമായ ലാളിത്യം, വികാരപരത തുടങ്ങിയ പല ഗുണങ്ങളും അവയില്‍ കണ്ടെത്താനാവും. പച്ചമലയാള്രപസ്ഥാനത്തിന്‌ ഏറ്റവു മധികം സംഭാവനയര്‍പ്പിച്ച കുണ്ടൂര്‍ നാരായണമേനോനാണ്‌ റൊമാന്റിസത്തി 292 ന്റെ മുന്‍ഗാമി (രപി-റൊമാന്റിക) എന്നു വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനെന്ന്‌ ആ രംഗത്തെ ഗവേഷകനായ കെ. ്രശോഭന്‍ അഭി്രായപ്പെടുന്നു.” “കുണ്ടൂര്‍ നാരായണമേനോന്റെ നാലുഭാഷാകാവ്യങ്ങളിലെ സമഗ്രഭാവ നയ്ക്ക്‌ കാല്‍പനികതയുടെ പരിവേഷമുണ്ടെന്നും, ഉര്‍ബണമായ പ്രപേമാവേശ ങ്ങളും ജ്വലിക്കുന്ന സാഹസികതകഭളും കൂടി അവയെ കാല്‍പനികതയുടെ കാലാവസ്ഥയിലേയ്ക്കാണ്‌ വാസ്തവത്തില്‍ സജ്ജമാക്കിയിരിക്കുന്നതെന്നു്‌ എം. ലീലാവതിയും നിരീക്ഷിക്കുന്നുണ്ട്‌. കാല്‍പനികതയും മോയിന്‍കുട്ടി വൈദ്ൃരും അറബിമലയാളകാവ്യങ്ങളെ മാറ്റിനിര്‍ത്തി മലയാളത്തിലെ കാല്‍പനിക ഗപസ്ഥാനത്തിന്റെ ചരിശ്രത്തെ അപ്രഗഥിക്കാനാവില്ല. കാല്‍പനികതയുടെ അടി സ്ഥാന സവിശേഷതകള്‍ മലയാളത്തില്‍ ആദ്യമായി പ്രകടമാവുന്നത്‌ മോയിന്‍ കുട്ടി വൈദൃരുടെ “ബദ്റുല്‍മുനീര്‍ ഹുൃസ്നുല്‍ജമാല്‍” (1872) എന്ന കാവൃത്തി ലാണെന്ന്‌, ആ കൃതി പരിശോധിച്ചാല്‍ എളുപ്പം ബോധ്യമാകും. അതു (ala ദ്ധീകരിച്ച്‌ 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുണ്ടൂരിന്റെ നാലുഭാഷാകാവ്യങ്ങള്‍ ഉള്‍പ്പെടുന്ന പച്ചമലയാള്രപസ്ഥാനം ആരംഭഭിക്കുന്നതുതന്നെ. എ.ആറിന്റെ “മല യവിലാസവും', ഹുസ്നുല്‍ജമാലും” തമ്മില്‍ 23 വര്‍ഷത്തെ അകലമുണ്ട്‌. പ്രണയത്തെ സംബന്ധിച്ച വൈദ്യരുടെ സങ്കല്‍പമാണ്‌ ഈ കാവ്ൃത്തില്‍ തെളിഞ്ഞുകാണുന്നത്‌. സ്ത്രീയുടെ സ്വത്വം ഉയര്‍ത്തിപിടിക്കുകയും, അവള്‍ പുരുഷന്റെ ഭോഗതൃഷ്ണ ശമിപ്പിക്കുന്നതിനുള്ള ഉപകരണം മാര്രമാണെന്ന സമകാലികകവികളുടെ വിചാരധാരയെ നിരാകരിക്കുകയുമാണ്‌ വൈദ്യര്‍ ചെ യ്യുന്നത്‌. ബദ്റുല്‍മുനീറും ഹുസ്നുല്‍ജമാലും തമ്മിലുള്ള ്രണയം നൈമിഷി കവികാരത്തില്‍ നിന്നുടലെടുക്കുന്ന, ഉടല്‍നിഷ്ഠമായ ഒന്നായല്ല; കാല്‍പനിക തയുടെ അടിസ്ഥാനഭാവത്തിന്‌ അനുപുരകമായ വിധത്തിലുള്ള മനോനിഷ്ഠ മായ പ്രണയമാണ്‌ ആവിഷീക്കരിച്ചിരിക്കുന്നത്‌. സ്ര്രീപുരുഷന്മാരെ ഒരേ വിതാ നത്തില്‍ പ്രതിഷ്ഠിക്കുമ്പോഴേ അത്തരത്തിലുള്ള ഒരു ്രണയസങ്കല്‍പം സാധ്യ മാവൂ. നായികയോടുള്ള അനുരാഗത്തില്‍ നായകനായ ബദ്റുല്‍മുന്ീറിനെ നയിച്ചിരുന്നത്‌ ദുര്‍ബലവികാരമായിരുന്നുവെങ്കില്‍, അഭാമസന്ദര്യത്തിന്റെ ഉട മകളായി കവി വര്‍ണിക്കുന്ന ഖമര്‍ബാന്‍, സുഫയ്റ തുടങ്ങിയ ഉപനായിക മാരെ അവനു വരിക്കാമായിരുന്നു. അവരുടെ പ്രലോഭനങ്ങളില്‍ നിന്നും അവന്‍ രക്ഷപ്പെടുന്നത്‌ ഹുസ്നുല്‍ ജമാലിനോടുള്ള അലരകികമായ അനുരാഗത്തിന്റെ 293 ദ്രേരണ കൊണ്ടുമാത്രമാണ്‌. മറുഭാഗത്ത്‌ ബഹ്ജര്‍ രാജാവിന്റെയും മുഷ്ത്താ ഖിന്റെയും രാജ്ഞീപദം നിരസിക്കാനും, മുനീറിനെ മാര്തം ധ്യാനിച്ചു കഴിയു വാനും നായികയെ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല. അവര്‍ക്കിടയിലുള്ള പ്രണയത്തിന്റെ മനോനിഷ്ഠഭാവത്തിന്‌ അതു നിദര്‍ശനമായി നില്‍ക്കുന്നു. ബദ്‌ റുല്‍മുനീറുമായുള്ള സമാഗമം സാധ്യമാകുമോ എന്ന സന്ദേഹവും, അങ്ങനെ സംഭവിച്ചാലും, ദീര്‍ഘനാള്‍ അബുസയ്യാദിനോടൊപ്പം കഴിഞ്ഞ തന്നെ, അവന്‍ സ്വീകരിക്കുമോ എന്ന ചിന്തയും അവളെ ആശങ്കയിലാഴ്ത്താനിടയുള്ള വേളയി ലാണല്ലോ സുല്‍ത്താന്‍ അവളെ ക്ഷണിക്കുന്നത്‌. സാഹസികതയും സ്വാതന്ത്രയവാഞ്ഛയും പ്രണയത്തെ പോരാട്ടത്തിനുള്ള ഉപാധിയാക്കുന്ന നായികാനായകുന്മാ രാണ്‌ ഈ കാവ്യത്തിലുള്ളത്‌. അവരുടെ വൈയക്തികസ്ധാതന്ത്തൃത്തിന്റെ ഗ്രഖ്യാപനവും, സാഹസികമനോഭാവവും കൃതിയുടെ കാല്‍പനികസന്ദര്യ ത്തിന്‌ മാറ്റുകൂട്ടുന്നുണ്ട്‌. ഈ സാഹസികതയേയും, സ്വാത്ര്ത്യവാഞ്ഛയേയും, കുറച്ചുകൂടി ഉയര്‍ന്നവിതാനത്തില്‍ (പതിഷ്ഠിക്കാനുള്ള ശ്രമമാണ്‌ പടപ്പാട്ടുക ളില്‍ കാണുക. സാമൂഹികവും, രാഷ്ര്രീയവുമായ അനീതികളും അടിച്ചമര്‍ത്തലുകളും ശക്തമാകുമ്പോഴാണ്‌ വ്യക്തികള്‍ സ്വാതന്ത്രത്തെ സ്വപ്നം കാണുക. ആ സ്വപ്നത്തിലും ഒരു കാല്‍പനികഭാവമുണ്ട്‌. നിലവിലുള്ള സാമൂഹികവ്യവസ്ഥി തിയെ തകര്‍ത്ത്‌ ഒരു പുതിയ ലോകക്രമം സാധ്യമാക്കണമെന്ന്‌ അയാള്‍ ആഗ്ര ഹിക്കുന്നു. അനീതിക്കെതിരായ ഈ പോരാട്ടത്തില്‍ രര്‍ജ്ജം സംഭരിക്കുന്നത്‌ ഗതകാലചരിത്രസ്മൃതികളില്‍ നിന്നോ, സ്വാനുഭവത്തില്‍ നിന്നോ ആകാം. കാല്‍പനികതയുടെ സ്വഭാവങ്ങളിലൊന്നായ ഗതകാലത്തിലേക്കുള്ള ്രയാണ വും അതിനോടുള്ള ഭക്തിയുമാണ്‌ കവിയെ നയിക്കുന്നത്‌. അവിടെനിന്നും പ്രമേയങ്ങള്‍ കണ്ടെത്താന്‍ (പചോദിപ്പിക്കുന്നത്‌. താനുള്‍ക്കൊള്ളുന്ന സമൂഹ ത്തിന്റെ ഭാവിയെക്കുറിച്ചുള്ള കവിയുടെ സ്വപ്നങ്ങളില്‍ തീ്രമായ വൈകാരി കത ഉള്‍കച്ചേര്‍ന്നിരിക്കുന്നു. പടപ്പാട്ടുകളിലെ നിരവധി ഇശലുകളില്‍ ഈ വൈകാരികതയുടെ കുത്തൊഴുക്ക്‌ അന്തര്‍ധാരയായി നിലകൊള്ളുന്നു. ശക്ത മായ വികാരങ്ങളുടെ അനര്‍ഗളമായ കുത്തൊഴുക്കായാണ്‌ വേര്‍ഡ്‌സ്വര്‍ത്ത്‌ കവിതയെ നിര്‍വ്വഹിച്ചിരിക്കുന്നത്‌. 294 ഭാവനയും ആദര്‍ശപരതയും കാല്‍പനികകാവ്യങ്ങളുടെ അനിവാരൃഗുണങ്ങളിലൊന്ന്‌ അതിന്റെ ഭാവ നാത്മകതയാണ്‌. ക്ലാസ്ലിക-നിയോക്ടാസ്സിക കാവ്യങ്ങളിലും ഭാവനയ്ക്ക്‌ സ്ഥാ നമുണ്ടെങ്കിലും, റൊമാന്റികകവികള്‍ അതിനു നല്‍കുന്ന സ്ഥാനം പരിഗണി ക്കുമ്പോള്‍ അത്രത ്പധാനമല്ലെന്നു കാണാം. ആശാന്‍കാവ്യങ്ങളെപ്പോലെ ആഖ്യാനസ്വഭാവമുള്ള (പമേയങ്ങളാണ്‌ വൈദ്യരും സ്വീകരിച്ചത്‌. അപ്പോഴും ഭാവനാഗ്രധാനമായ വര്‍ണനകളുടെ സാ ധൃതകള്‍ കവി പരമാവധി ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ബദര്‍-ഉഹദ്‌ പടപ്പാട്ടു കളുടെ ആഖ്യാനത്തിന്‌ അവലംബമാക്കാന്‍ നിരവധി ചരിത്രകൃതികള്‍ കവി ക്കു മുന്നിലുണ്ടായിരുന്നു. എന്നാല്‍ മലപ്പുറം പടപ്പാട്ട വാമൊഴിചരി്രത്തെ മാ്ര്ം ആധാരമാക്കി ഭാവനയില്‍ പുനഃസൃഷ്ടിക്കുകയാണ്‌ കവി ചെയ്തത്‌. കവിയുടെ ഏറ്റവും മികച്ച വര്‍ണനകളുടെ ഗണത്തില്‍ വരുന്ന മലപ്പുറം പള്ളി വര്‍ണനയും(ഇ.15), ബദര്‍ഖിസ്തയിലെ സ്വര്‍ഗകനൃകമാരുടെ വര്‍ണനയും(ഇ.68) ഭാവനാപരതയ്ക്കുള്ള മികച്ച ദൃഷ്ടാന്തങ്ങളാണ്‌. സലാസീില്‍, സലീഖത്ത്‌, എലിപ്പട തുടങ്ങിയ കഥാകാവ്യങ്ങളും കവിഭാവനയുടെ സൃഷ്ടികളാണ്‌. വൈദ്യരുടെ കാവൃഭാവനയുടെ മകുടോദാഹരണമായി അറിയപ്പെടുന്നത്‌ ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ ജമാലാണ്‌. സുഹൃത്ത്‌ നിസാമുദ്ദീന്‍ പറഞ്ഞുകേട്ട ഒരു കഥ തന്റേതായ രീതിയില്‍ പുനരാഖ്യാനം ചെയ്യുകയായിരുന്നു വൈദൃര്‍. കഥാപാ(തങ്ങളുടെ ്രണയവും വിരഹവും പുനഃസമാഗമവുമെല്ലാം ഭാവതീരവ തയോടെ പുനരാവിഷ്ക്കരിക്കാന്‍ വൈദൃര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. പ്രമേയം പ്രണയമായാലും പോരാട്ടമായാലും തികഞ്ഞ ആദര്‍ശാത്മകത യുടെ ഭൂമികയിലാണ്‌ ഓരോ കഥാപാത്രവും നിലകൊളളുന്നത്‌. അതാവട്ടെ, കവിയുടെ തന്നെ ആദര്‍ശബോധത്തിന്റെ ്രതിഫലനവും. ഉഹദുപടപ്പാട്ടിലെ ഹംസയും, മലപ്പുറം പടപ്പാട്ടിലെ മൊയ്തീന്‍കുട്ടിയും സലീഖത്തു പടപ്പാട്ടിലെ സലീഖത്തും പൊരുതുന്നത്‌ തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിനുവേണ്ടി യാണ്‌. ആദര്‍ശത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാണവര്‍. “ബദ്റുല്‍മുനീറിലെെ നായികാനായകന്മാരുടെ സ്ഥിതിയും വിഭിന്നമല്ല. സകല സുഖസകര്യങ്ങളും പരിതൃജിക്കാന്‍ നായികയെ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല, ജിന്നുരാജകുമാരിയായ സുഫയ്റയുടെ താല്പര്യത്തിനു വഴങ്ങാ ത്തതിനാല്‍ മുനീറിനെ, ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും കൈകാലു കള്‍ ബന്ധിച്ച്‌ കിണറ്റിലെറിയുകയും ചെയ്യുന്നുണ്ട്‌. മരണം മുന്നില്‍ കാണുന്ന സാഹചരൃത്തിലും മുനീര്‍ തന്റെ നിലപാടുകളില്‍ അയവു വരുത്തുന്നില്ല. 295 പ്രണയം, സമത്വം, സ്വാതന്ത്രം മുതലായവയെ സംബന്ധിച്ച ആദര്‍ശാത്മക മായ സങ്കൽപങ്ങളിലാണ്‌ ആശാന്റെ കഥാപാത്രങ്ങളെപ്പോലെ വൈദ്യരുടെ കഥാപാത്രങ്ങളും നിലകൊള്ളുന്നത്‌. നാതിദീര്‍ഘങ്ങളായ ഭാവഗീതങ്ങളോടാണ്‌ കാല്‍പ്പനിക കവികള്‍ക്ക്‌ കൂ ടൂതല്‍ ആഭിമുഖ്യം. വൈദൃരാവട്ടെ, കഥാകാവ്യങ്ങളോട്‌ തനിക്കുള്ള ്രതിപ ത്തി നിലനിര്‍ത്തിപ്പോന്നു. കാവ്യങ്ങള്‍ക്കകത്തുതന്നെ സ്വത്രന്തമായ നിലനില്‍ പുള്ളതും ഭാവഗീതങ്ങളുടെ സന്ദര്യം തികഞ്ഞവയുമായ ശീലുകളും അക്കൂട്ട ത്തിലുണ്ട്‌. കാല്‍പനികതയുടെ പേര്‍ഷ്യന്‍സ്വാധീനം കുമാരനാശാനെയും മറ്റു കാല്‍പനികകവികളെയും (പധാനമായും സ്വാ ധീനിച്ചത്‌ ഇംഗ്ലീഷ്സാഹിതൃത്തിലെ കാല്‍പനികരചനകളാണ്‌. ഷെല്ലി, കീറ്റ്സ്‌, ബ്രാണിംഗ്‌ തുടങ്ങിയവരുടെ രചനകളായിരുന്നു അതില്‍ മുഖ്യം. കല്‍ക്കത്ത യിലും മ്രദാസിലുമുള്ള ഉപരിപഠനമാണ്‌ ആശാന്‌ അതിന്‌ സഹായകമായത്‌. എന്നാല്‍ കാല്‍പനികതയുടെ ഈ ആംഗലേയസ്വാധീനം മലയാളകവി തയിലുണ്ടാവുന്നതിനു മുമ്പ്തന്നെ പേര്‍ഷ്യന്‍സാഹിതൃയൃവുമായുള്ള സമ്പര്‍ക്കം വഴി അറബിമലയാളകവികള്‍ അത്തരം ്രവണതകള്‍ തിരിച്ചറിഞ്ഞിരുന്നു. പേര്‍ഷ്യന്‍-ഉര്‍ദുസാഹിത്യങ്ങളില്‍ നിന്നുളള അനേകം നോവലുകള്‍ 19-ാംനൂറ്റാ ണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അറബിമലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടുിട്ുണ്ട്‌. “ലൈലാമങ്നു” എന്നപേരില്‍ ്പസിദ്ധമായ പേര്‍ഷ്യന്‍ര്രണയകഥയാണ്‌ ആശാ ന്റെ ലീലാകാവ്യൃത്തിന്റെ പ്രചോദനം. ഈ നോവലും അറബിമലയാളത്തില്‍ അന്നു വിവര്‍ത്തനം ചെയ്യപ്പെടിരുന്നു. ഉര്‍ദുൃസാഹിത്യവുമായുള്ള സമ്പര്‍ക്കവും വൈദ്യര്‍ക്ക്‌ ഈ മേഖലയില്‍ വഴികാട്ടിയിരിക്കാനിടയുണ്ട. മലയാളത്തില്‍ റൊമാന്റിക്രപസ്ഥാനത്തിന്‌ തുട ക്കം കുറിക്കുന്നതിനു മുമ്പുതന്നെ ഉത്തരേന്ത്യയില്‍ അതിന്റെ അലയൊലിക ളെത്തിയിരുന്നു. “വംഗസാഹിത്ൃ ത്തിന്റെ കാറ്റേറ്റാണ്‌ കേരളത്തില്‍ റൊമാന്റിക്‌ പ്രസ്ഥാനം ഉടലെടുത്തത്‌ എന്ന കേസരിബാലകൃഷ്ണപ്പിള്ളയുടെ അഭിപ്രായം” ഇതുമായി ബന്ധപ്പെടുന്നുണ്ട്‌. വംഗസാഹിത്യവും, ഉര്‍ദുസാഹിത്യവും പരസ്പ രം സമ്പര്‍ക്കമുള്ള സാഹിതൃമേഖലകളാണ്‌. ബദ്റുല്‍മുനീറിന്റെ മൂലകൃതി പേര്‍ഷ്ൃയന്‍പ്രമേയം സ്വീകരിച്ച ഉര്‍ദുനോവലാണെന്ന കണ്ടെത്തലും ഇതിനു ബലം നല്‍കുന്നു. ആശാനില്‍ പൂര്‍ണത കൈവരിക്കുന്ന മലയാളത്തിലെ കാല്‍പനിക്രപ സ്ഥാനത്തിന്‌ മുമ്പുതന്നെ അതിന്റെ അടിസ്ഥാനലക്ഷണങ്ങള്‍ (്പകടിപ്പിക്കുന്ന 296 കൃതികള്‍ എന്ന നിലയില്‍ മോയിന്‍കുട്ടി വൈദൃരുടെ കൃതികള്‍ക്കുള്ള സാഹി തഴൃചരി്രപരമായ പ്രസക്തി അനിഷേധ്യമാണെന്നു കാണാം. ആ കൃതികളെ കാല്‍പനികരപസ്ഥാനത്തില്‍ എവിടെയാണ്‌ പ്രതിഷ്ഠിക്കേണ്ടതെന്ന കാരൃ ത്തില്‍ വീണ്ടുവിചാരം അനിവാരൃമാണ്‌. ദ്രാവിഡസനന്ദരൃശാസ്ര്രവും വൈദ്യര്‍ക്കൃതികളും മണി്രവാളകവികള്‍ സൃഷ്ടിച്ച വരേണ്ൃയകാവ്ൃയസംസ്കാരത്തിനു ബദ ലായി, കേരളചരിത്രത്തിലും സംസ്കാരത്തിലും ആഴത്തില്‍ വേരുകളുള്ള ഒരു കാവ്യപാരമ്പര്യം ഉയര്‍ത്തിക്കാണിക്കുന്നതാണ്‌ മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍. ആ പാരമ്പരൃയത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞാല്‍ മാര്രമേ വൈദൃര്‍ക്കാവ്യങ്ങളുടെ വായന സമഗ്രമാവുകയുള്ളൂ. ശ്രിസ്തുവിനുശേഷമുളള ആദ്യനൂറ്റാണ്ടുകളില്‍ തമിഴകത്ത്‌ രൂപപ്പെട്ട സംഘ(ചങ്കു സാഹിത്യം പില്‍ക്കാലസാഹിതൃത്തെ ഗണൃമായി സ്വാധിനിച്ചിട്ടു ണ്ട്‌. കല, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ ദക്ഷിണേന്ത്യയി ലെ ഏറ്റവും ശക്തമായ മുന്നേറ്റത്തിന്റെ കാലമായാണ്‌ സംഘകാലം അറിയ പ്പെടുന്നത്‌. തമിഴ്സാഹിതൃത്തിലെ ക്ലാസ്തികസ്വഭാവമുളള രചനകളേറെയും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്‌. മലയാളം ഒരു സ്വതന്ത്രഭാഷയായി വികാ സം (പരാപിച്ചിട്ടില്ലാത്ത അക്കാലത്ത്‌ ജീവിച്ചിരുന്ന ്രമുഖകവികളില്‍ ചേരദേശ ത്ത്‌ (കേരളം) നിന്നുളള കവികളുമുണ്ടായിരുന്ന;. “ചിലപ്പതികാര്‌ കര്‍ത്താവാ യ ഇളംകോവടികള്‍ അവരില്‍ പ്രമുഖനാണ്‌. പാട്ടു്പസ്ഥാനത്തിലും കണ്ണശൂകൃതികളിലും പ്രകടമായി ദൃശ്യമായി രുന്ന ഈ ദ്രാവിഡകാവ്യപാരമ്പര്യത്തെ മണിഗ്രവാളവുമായി കൂട്ടിയോജിപ്പിച്ച്‌ ഒരു പുതിയ കാവ്ൃയഭാഷയും രചനാശൈലിയും രൂപപ്പെടുത്താന്‍ എഴുത്തച്ചന്‍ ശ്രമിച്ചു. (ദാവിഡവൃത്തങ്ങളും അതിന്റെ ചൊല്‍വടിവുകളും അദ്ദേഹം പിന്തുടര്‍ ന്നു. നാടുവാഴിത്തവും ആര്യമേധാവിത്തവും ശക്തമായതോടെ ദ്രാവിഡകാവ്ൃ സങ്കല്‍പ്പങ്ങള്‍ പിന്തുടരുന്ന രചനകള്‍ പൊതുധാരയില്‍ നിന്നും പാര്‍ശ്വവത്ക്ക രിക്കപ്പെട്ട. അതിനെ നാടോടിസാഹിത്യം എന്ന നിലയില്‍ മാര്തം ഒതുക്കി നിര്‍ത്തി. നാഗരികസാഹിതൃമെന്നാല്‍ സംസ്കൃതത്തിന്‌ മേല്‍ക്കോയ്മയുളള മണിര്രവാളമാണെന്ന ധാരണ ്രബലമാവുകയും ചെയ്തു. കാവൃഭാഷയുടെ രൂപത്തിലും സങ്കല്‍പ്പത്തിലും വന്ന ഈ മാറ്റം സ്വീക രിക്കാന്‍ അറബിമലയാളകവികള്‍ തയ്യാറായിരുന്നില്ല.. മണി്രവാളത്തില്‍ 297 സംസ്കൃതഭാഷയ്ക്ക്‌ കല്പിച്ചുനല്‍കിയ പ്രാധാന്യം അറബിയ്ക്ക്‌ നല്‍കി ക്കൊണ്ട്‌, പഴയ്രാവിഡപാരമ്പര്ൃയത്തെ നിലനിര്‍ത്താനും അറബിയുമായി അതി നെ സംശ്േഷിപ്പിക്കാനുമാണ്‌ അവര്‍ മുഖ്യമായും ശ്രമിച്ചത്‌. ്രാവിഡസനന്ദരൃശാസ്ത്രം സംഘകാലസാഹിത്ൃയകൃതികളിലാണ്‌ ഗ്രാവിഡസന്ദരൃയശാസ്ശ്രത്തിന്റെ വേരുകളുളളത്‌. സംഘസാഹിതൃത്തിന്റെ ലക്ഷണങ്ങള്‍ “തൊല്‍കാപ്പിയം', “യാപ്പരുങ്കലം , ഇറൈയനാര്‍ അകപ്പൊരുള്‍, “പുറപ്പൊരുള്‍', “വെണ്‍പാമാല്‌ എന്നീ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിച്ചിരിക്കുന്നു. സാഹിതൃകൃതികളെ അകം, പുറം എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ്‌ ഇത്തരം ലക്ഷണഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌. “അകപ്പൊരുളിലെ പ്രതിപാദ്യം ആത്മനിഷ്ഠ(ടധPയ൦tഴല)മായിരി ക്കും. പുറപ്പൊരുളിലെ (്പതിപാദൃയമാവട്ടെ വസ്തുനിഷ്ഠവും (object) അക പ്പൊരുള്‍ ഹൃദയബന്ധങ്ങൾ ആവിഷകരിക്കുമ്പോള്‍ പുറപ്പൊരുള്‍ സാമൂഹിക ബന്ധങ്ങള്‍ ആവിഷ്കരിക്കുന്നു. സാഹിതൃത്തിലെ വസ്തുവിഷയങ്ങള്‍ (subject matters) ഇങ്ങനെ രണ്ടു വിധത്തിലേവരാനുളളു. അകം അകത്തേക്കും പുറം പുറത്തേക്കും നോക്കുന്നു.” അകംകവിതകള്‍ വ്യക്തികളുടെ ആന്തരികജീവിതത്തെ സ്പര്‍ശിക്കുന്ന പ്രണയം പോലുളള ഗ്രമേയങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നവയാണ്‌. അകനാ നൂറ്‌, കുറുംതൊകൈ, ഐങ്കറുനുറു, കലിത്തൊകൈ മുതലായവ ഈ വിഭാഗ ത്തില്‍പ്പെടുന്നവയാണ്‌. നായികാനായകന്‍മാരുടെ ്രണയത്തിന്റെ വേദികളായ സ്ഥലങ്ങളെ ആധാരമാക്കി അകംകവിതകളെ അഞ്ചുതിണകള്‍ (ഐന്തിണൈ) ആയും ഓരോതിണയേയും അവസ്ഥാഭേദങ്ങളെ ആസ്പദമാക്കി തുറൈകളാ യും വിഭജിക്കാവുന്നുണ്ട്‌. കുറിഞ്ചി (മലമ്്രദേശം), പാലൈ (വരണ്ടരദേശം), മുല്ലൈ (വന്രപദേശം), മരുതം (കൃഷിക്കു യോജിച്ച നാട്ടു്പദേശം), നെയ്തല്‍ (സമുദ്രതീരം) എന്നിവയാണ്‌ ഐന്തിണകള്‍. മനുഷ്യരുടെ ഭതികജീവിതം പ്രമേയമാക്കുന്ന പുറംകവിതകളില്‍ യൃദ്ധ ത്തിന്‌ മുന്‍തൂക്കം ലഭിക്കുന്നു. രാജാക്കന്‍മാരുടെ പരാശ്രമങ്ങളും സൈനിക മുന്നേറ്റങ്ങളുമൊക്കെ വിസ്തരിച്ചു വര്‍ണിക്കുന്ന വീരരസ്രപധാനമായ കാവ്യ ങ്ങളാണവ. “പുറനാനൂറും', ‘പതിറ്റുപത്തും ഈ വിഭാഗത്തിലാണ്‌ വരുന്നത്‌. 298 ്രമേയത്തിലെ ദ്രാവിഡസ്വാധീനം മോയിന്‍കുട്ടി വൈദ്യരുടെ ്രമേയങ്ങളും അതിന്റെ ആഖ്യാനങ്ങളും പൂര്‍ണമായും മേല്‍സൂചിപ്പിച്ച കാവ്യസങ്കല്പത്തില്‍ മാ്രം ഒതുങ്ങിനില്‍ക്കുന്ന താണെന്നു പറയാന്‍ വയ്യ. അയ്യപ്പപണിക്കര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ “തൊല്‍ക്കാപ്പിയരുടെ കാലത്തെ തെക്കേഇന്ത്യന്‍ഭൂര്രകൃതി ആധാരമാക്കിയാ ണ്‌ ഏഴ്‌ അകത്തിണകളും, ഏഴ്‌ പുറത്തിണകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഭൂ ഗോളത്തിലെ മറ്റുഭാഗങ്ങള്‍ ശ്രദ്ധാവിഷയമാകുമ്പോള്‍ കൂടുതല്‍ തിണകൾ അംഗീകരിക്കപ്പെടുന്നത്‌ ന്യായമാണ്‌”. എങ്കിലും അവയുടെ ശക്തമായ സ്വാധീ നം വൈദ്ൃരിലുണ്ടെന്ന്‌ കണ്ടെത്താനാവും. വൈദൃരുടെ കാവ്ൃയവ്യവഹാരമണ്ഡലങ്ങളിലെ പ്രധാനപ്രമേയങ്ങള്‍ പ്ര ണയവും പോരാട്ടവുമാണ്‌. “ബദറ്റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍” എന്ന ്രണയ കാവ്യവും, ആദ്ൃകാലരചനകളിലെ ശൃയൃംഗാര്രപധാനങ്ങളായ കത്തുപാട്ടുകളും അകം സങ്കല്പത്തിനകത്തുളളവയാണ്‌. അറബിമലയാളകാവ്യലോകത്ത്‌ തിക ച്ചും അന്യമായിരുന്ന പ്രണയം പ്രമേയമായി സ്വീകരിച്ച്‌ കൊണ്ടോട്ടിയിലെ തങ്ങന്‍മാരുടെയും, തന്റെ ഗുരുവും 26 അംശങ്ങളിലെ പള്ളികളിലെ ഖാസിയു മായിരുന്ന മുസ്ല്യാരകത്ത്‌ അഹമ്മദ്കുട്ടി മുസ്ല്യാരുടെയും ആത്മീയനേതൃ ത്വവും സ്വാധീനവും ശക്തമായ ദേശത്തുവച്ചാണ്‌ വൈദ്യര്‍ ഹുസ്നുല്‍ജമാല്‍ രചിക്കുന്നത്‌. തമിഴ്ഭാഷയില്‍ പ്രാവീണൃംനേടുകയും തമിഴകത്തെ ചില കേന്ദ്ര ങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു ശേഷമായിരുന്നു അത്‌. തമിഴ്വ്യാകര ണഗ്രന്ഥങ്ങളും അതിലെ കാവ്യരപമേയങ്ങളും വൈദ്യരെ സ്വാധീനിച്ചതിന്റെ ഉദാഹരണം കൂടിയാണിത്‌. എന്നാല്‍ അറബിക്കഥകളുടെ മാതൃകയിലുളള അഭമമായ പശ്ചാത്തലം കൃതികളില്‍ കടന്നുവരുന്നതിനാല്‍ അതിനെ തിണ സങ്കല്‍പമായി ചേര്‍ത്തുവായിക്കുന്നതില്‍ പരിമിതികളുണ്ട്‌. സാമൂഹികജീവിതത്തില്‍ ഇടപെട്ടുകൊണ്ട്‌ കവി നടത്തിയ രചനകള്‍ പുറംകവിതകളുടെ സവിശേഷതകളുള്‍ക്കൊളഭുന്നുണ്ട. സൈനിക മുന്നേറ്റങ്ങ ളും ആരകമണങ്ങളും രാജൃതന്ത്ജ്ഞരതയുമെല്ലാം ഗ്പമേയമാക്കുന്ന തമിഴ്പുറം കാവ്യങ്ങളും വൈദ്യരുടെ പടപ്പാട്ടുകളും സമാനസവിശേഷതകള്‍ പുലര്‍ത്തു ന്നുണ്ട്‌. വീരരസത്തിനു തന്നെയാണ്‌ രണ്ടിടത്തും ന്നല്‍ നല്‍കുന്നത്‌. സംഘകാലകൃതികളില്‍ നല്ലൊരുപങ്കും കഥാഖ്യാനങ്ങളാണ്‌. പുനരാ ഖ്യാനത്തിന്റെ സാധൃതകളുള്ള ഗ്രമേയങ്ങള്‍ കണ്ടെത്തി പുതുമ ചോരാതെ ആവിഷ്ക്കരിക്കുന്നതിലായിരുന്നു വൈദ്ൃര്‍ക്കും താല്‍പര്യമുണ്ടായിരുന്നത്‌. 299 ഗ്രന്ഥലക്ഷണപരാമര്‍ശങ്ങള്‍ പ്രാചീന തമിഴകവികളും, ഭാഷയിലെ പാട്ടുകവികളും കാവൃരചനയില്‍ ചില കീഴ്വഴക്കങ്ങള്‍ പാലിക്കുന്നതു കാണാം. നന്നുലില്‍ ഗ്രന്ഥലക്ഷണമായി പറയുന്ന രചനാസങ്കേതങ്ങളാണിവ. “ഗ്രന്ഥം, ഗ്രന്ഥകര്‍ത്താവ്‌, പ്രതിപാദനരീ തി, കേള്‍ക്കുന്നവന്‍ എന്നീ അഞ്ചുകാര്യങ്ങള്‍ പറയുന്ന “പൊതുപ്പായിരവും', ഗ്രന്ഥനിര്‍മ്മാതാവിന്റെ നാമം, ഗ്രന്ഥത്തിന്റെ മുലം, (്പചാരത്തിലിരിക്കുന്ന സ്ഥലം, ഗ്രന്ഥത്തിന്റെ നാമം, ഛന്ദസ്സ്‌, ്രതിപാദിക്കുന്ന വിഷയം, പഠിക്കുന്ന വര്‍, ്രയോജനം എന്നീ എട്ടുവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പായിരവും, രാമ ചരിതകാരനും തിരുനിഴല്‍ മാലാകാരനും, കണ്ണശ്ശന്‍മാരും സ്വീകരിച്ചിട്ടുണ്ട്‌'.” നന്നൂല്‍കര്‍ത്താവ്‌ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ (കമമായി പിന്തുടരുകയല്ല വൈദൃര്‍ ചെയ്യുന്നത്‌. ്ന്ഥകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത്‌ തൂലികാനാമ മായി സ്വീകരിച്ച “പയ്യല്‍ത്വബീബ്‌ (വൈദൃപുര്രന്‍) മിക്ക രചനകളിലും കാണാം. (ഉദാ.ബ.ഖി.2, മ.പ.2) ഗ്രന്ഥത്തിന്റെ മൂലം, ്പതിപാദനവിഷയം, ഗപ യോജനങ്ങള്‍ മുതലായവ ആരംഭത്തിലും അന്ത്യത്തിലുമുളള ഇശലുകളിലായി വരുന്നു. അവലംബമാക്കുന്ന മുലകൃതി ഇടയ്ക്കും പരാമര്‍ശിക്കുന്നുണ്ട്‌. നന്നു ലിലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ നിന്ന്‌ വൃത്ൃയസ്തമായി കൃതിയുടെ രചനാകാലം കൂടി ദീര്‍ഘകാവ്യങ്ങളിലെല്ലാം പരാമര്‍ശിക്കുന്നു. ഹിജ്റ വര്‍ഷവും കൊല്ലവര്‍ ഷവുമാണ്‌ ഇതിന്‌ ആധാരമാക്കിയിരിക്കുന്നത്‌. ഭാഷാ്രയോഗങ്ങളുടെ മേഖലയിലാണ്‌ തമിഴ്-ദാവിഡപാരമ്പര്യം പൂര്‍ണമായും പ്രതിഫലിക്കുന്നത്‌. തമിഴ്മട്ടിലുള്ള കാവ്യശൈലി, പദസംസ്ക രണരീതികള്‍, വ്യത്താലങ്കാരങ്ങള്‍ മുതലായ മേഖലകളില്‍ പ്രകടമാകുന്ന ഈ സ്വാധീനം കൃതികളുടെ ഭാഷാപഗ്രഥനത്തില്‍ ചര്‍ച്ച ചെയ്തിട്ുുണ്ട്‌. കൊഭളോണിയല്‍വിരുദ്ധആധുനികതയുടെ പാഠങ്ങള്‍ യൂറോപ്പിലെ വ്യാവസായികവിപ്ലവത്തിന്റെ തുടര്‍ച്ചയായി 17,18 നൂറ്റാണ്ടു കളിലായി ഉണ്ടായ നവോത്ഥാനമാണ്‌ ആധുനികതയുടെ (Moderniടന്) ആശ യലോകത്തിന്‌ വഴിതുറക്കുന്നത്‌. പരമ്പരാഗതസങ്കല്‍പങ്ങളുടെയും മുല്യങ്ങളു 300 ടെയും സ്ഥാനത്ത്‌ ശാസ്ത്രീയ കാഴ്ചപ്പാടിനും യുക്തിചിന്തയ്ക്കും ന്നല്‍ നല്‍കുന്ന സമീപനമാണ്‌ ആധുനികതയുടെ വക്താക്കള്‍ മുന്നോട്ടു വച്ചത്‌. ബ്രിട്ടന്‍, ഫ്രാന്‍സ്‌ മുതലായ ശക്തികള്‍ ഏഷ്യന്‍-ആഥരഫിക്കന്‍രാജ്യങ്ങ ളില്‍ അധിനിവേശം വ്യാപിപ്പിച്ചതോടെ ആധുനികതയുടെ മൂല്യങ്ങള്‍ എന്നത്‌ യൂറോപ്യന്‍ മുല്യങ്ങള്‍ എന്നു വ്ൃവഹരിക്കപ്പെട്ടു. കല, സാഹിത്യം, തത്ത്വ ചിന്ത തുടങ്ങി സര്‍വമേഖലകളിലും യൂറോപ്പിന്റെ ബദ്ധികമേല്‍ക്കോയ്മ സ്ഥാ പിച്െടുക്കാനാണ്‌ അധിനിവേശശക്തികള്‍ ശ്രമിച്ചത്‌. പരരസ്തൃസാഹിത്യങ്ങ ളെയും വിജ്ഞാനശാഖകളെയും തരംതാഴത്താനുളള ശ്രമങ്ങളും ഇതിന്റെ ഭാഗ മായി നടന്നു. ്രിട്ടീഷ്‌ ഇന്ത്യയില്‍ നടപ്പില്‍വരുത്തേണ്ട വിദ്യാഭ്യാസത്തിന്റെ സ്വഭാവം എഗ്രകാരമായിരിക്കണമെന്ന വിഷയം ചര്‍ച്ചചെയ്യുന്ന 1835-ലെ മെക്കോളെ മിനുട്സിലെ ഒരു പരാമര്‍ശം ഇതിന്‌ തെളിവാണ്‌: “ഇന്ത്യയിലെ യും അറബിയിലെയും സാഹിത്ൃൃവിജ്ഞാനം മൊത്തം സമാഹരിച്ചാലും യൂറോ പ്യന്‍സാഹിതൃത്തിന്റെ ഒരു അലമാരയില്‍ കൊള്ളാവുന്ന പുസ്തകങ്ങളിലട ങ്ങിയ വിജ്ഞാനം അവയില്‍ ഉണ്ടാവുകയില്ല” എന്നായിരുന്നു മെക്കോളെ യുടെ ്പസ്താവം. ഈ വിധമുള്ള കാഴചപ്പാടുമായി, കോളനിവാഴ്ച ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌ വൈദ്യരുടെ ജീവിതം. കേരളത്തില്‍ ആധുനികതയുടെ ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടുളള പരിഷ്കരണശ്രമങ്ങള്‍ സാമൂഹികരംഗത്തും സാഹിതൃരംഗത്തും ആരംഭിക്കുന്ന തിനു മുമ്പായിരുന്നു അത്‌. അപ്പോഴും ആധുനികതയുടെ ഗുണപരമായ മൂല്യങ്ങള്‍ കവി സ്വാംശീക രിച്ചിരുന്നതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ വിമോചനസങ്കല്‍പത്തില്‍ കാണാം. നാടുവാഴിത്തത്തിനും സാ്രാജ്യത്വത്തിനുമെതിരെ ജനകീയകലാപ ങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ സാധാരണക്കാരുടെ പക്ഷത്തുനിന്ന കവി സ്ത്രീവിമോചനംപോലുളള പുരോഗമന ആശയങ്ങളുടെയും വക്താവായിരുന്നു വല്ലോ. (്രിട്ടീഷുകാര്‍ കൊണ്ടുവരുന്നതെല്ലാം തിന്മയാണെന്ന്‌ അദ്ദേഹം കരുതി യില്ല. വികസനരംഗത്ത്‌ വിപ്ലവത്തിന്‌ തുടക്കംകുറിച്ച തീവണ്ടിസര്‍വീസ്‌ ആരംഭിച്ച വേളയില്‍ അതില്‍ അകംനിറഞ്ഞ്‌ സന്തോഷിക്കുന്ന കവിയെയാണ്‌ “തീവണ്ടിച്ചിന്ദ്‌ , “തീവണ്ടി ബെയ്ത്ത്‌' തുടങ്ങിയ രചനകളില്‍ കാണുക. സാ്രാജ്ൃത്വവിരുദ്ധത പ്രതൃക്ഷത്തില്‍ തന്നെ ഉയര്‍ത്തിക്കാണിക്കുന്ന മുദ്രവാകൃ സ്വഭാവങ്ങളിലുളള രചനകളിലായിരുന്നില്ല അദ്ദേഹത്തിന്റെ ഭാവന വിഹരിച്ചിരുന്നത്‌. ആ ആശയം പ്രതീകാത്മകമായി അവതരിപ്പിച്ചാല്‍ തന്നെ 301 കാവൃഗുണത്തിന്‌ കോട്ടംതട്ടാതെ ഉദ്ദേശിച്ച ഫലം ചെയ്യുമെന്ന്‌ തുടക്കംമുതലേ, കവി തിരിച്ചറിഞ്ഞിരുന്നു. “എലിപ്പട്‌ എന്ന ബാലസാഹിതൃരചനയില്‍ പോലും ഈ ദര്‍ശനമുണ്ട്‌. സ്വന്തം സ്ഥലത്ത്‌ അതി(്രമിച്ചുകയറി വസ്തുവകകള്‍ നശിപ്പിക്കുകയും പത്താ യത്തിലെ ധാന്യങ്ങള്‍ മുഴുവന്‍ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന എലികള്‍ക്കെതിരെ പൂച്ചകള്‍ നടത്തുന്ന സമരവും വലിയ സൈനികസന്നാഹ ത്തോടെയെത്തുന്ന മുഷികപ്പടയെ പൂച്ചകള്‍ തുരത്തുന്നതുമാണ്‌ അതിന്റെ ഗ്പമേയം. തന്റെ യജമാനന്റെ വീട്ടില്‍ പൂച്ച സുഖമായി ഉറങ്ങിക്കിടക്കുമ്പോ ഴാണ്‌ എലികള്‍ അവിടെയുള്ള വസ്തുക്കള്‍ അപഹരിക്കാനെത്തുന്നത്‌. ഏറെ അധ്വാനം വേണ്ടി വന്നെങ്കിലും അവര്‍ ഉണര്‍ന്നു മുന്നേറിയപ്പോള്‍ ശ്രതുവിനെ തുരത്താന്‍ സാധിക്കുന്നു. മലപ്പുറത്തെ ആരാധനാലയവും ജനവാസകേന്ദവും തകര്‍ക്കാനെത്തു ന്ന നാടുവാഴിക്കെതിരെ തദ്ദേശീയര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥ പറ യുന്ന മലപ്പുറം പടപ്പാട്ടിന്റെ രചനാലക്ഷ്യവും മറ്റൊന്നായിരുന്നില്ല. അതുപാടി വ്യാഖ്യാനിക്കുന്ന സദസ്സുകള്‍ക്ക്‌ ബ്രിട്ടീഷുകാര്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി യത്‌, ആ കാവ്യം സൃഷ്ടിച്ച വിപ്ലവത്തിനുദാഹരണമാണ്‌. സ്വന്തംരചനകളിലൂടെ കവി ഉയര്‍ത്തിക്കാണിച്ച അധിനിവേശവിരുദ്ധ മൂല്യങ്ങളും അതോടൊപ്പം സ്വീകരിച്ച ആധുനികാശയങ്ങളുമാണ്‌ വൈദ്യരെ സമകാലികകവികളില്‍ നിന്നും വൃതൃസ്തനാക്കുന്നത്‌. +k കുറിപ്പുകള്‍ 1. പ്രൊഫ. എം.പി. പണിക്കര്‍, മലയാളഖബണ്ധകാവ്യങ്ങള്‍ ഒര) പഠനം, (കേരളഭാഷാ ഇന്‍സ്സിറ്റ്യുട്ട, 1996) പൂ. 39 2, ടി.പൂ. 36 3. ഡോ. കെ. ്രശോഭന്‍, പച്ുചമലയാളക്യതികളുംപഠനവ്യം, (കേരള ഭാഷാ ഇന്‍സ്പിറ്റ്യുട, തിരുവനന്തപുരം, 1996), പൂ. 15 A, ഡോ. എം. ലീലാവതി, മലയാളകവിതാസാഹിത്യചരതം, (കേരള സാഹിതൃ അക്കാദമി, തൃശ്ശൂര്‍) പു. 167 5. കേസരി ബാലകൃഷ്ണപ്പിള്ള, “മണിനാദം അവതാരിക , ഉദ്ധരണം: എം. പി, പണിക്കര്‍, ടി.പു. 19 302 6. നെല്ലിക്കല്‍ മുരളീധരന്‍, വിശ്വസാഹിത്യദര്‍ശനങ്ങള്‍, (ഡി.സി ബുകസ്‌, കോട്ടയം, 1997) പ.372 7. കെ.അയ്യപ്പപ്പണിക്കര്‍, ഇന്ത്യല്‍സ്ാഹിത്യ സിദ്ധാന്തം (.ചസക്തിയും സാധ്യ തയും, (കേരളഭാഷാ ഇന്‍സ്സിറ്റ്യുട്ട, 1999) പു. 94 8. പൊതുപ്പായിരം “നൂലേ, നുവല്‍വോന്‍, നുവലും തിറനേ കൊള്‍വോന്‍, കോട്‌, കൂറ്റു, ആം, ഐന്തും, എല്ലാനുറ്കും, ഇവൈ പൊതുപ്പായിരം”. (നനുല്‍. പൂ. 5) ചിറപ്പുപ്പായിരം ആക്കിയോൻ പെയരേ, വഴിവേ എല്ലൈ നുറപെയര്‍ യാപ്പേനു തലിയ പൊരുളേ കേട്‌ പോര്‍ പയനോട്‌ ആയി എണ്‍പൊരുളും വായ്പ്പക്കാട്ടന്‍ പായിരത്തു ഇയല്‍പേ. (നന്നുല്‍. പൂ. 26) ഡോ. എന്‍. അജിത്കുമാര്‍, തിരുന്മീഴല്‍്മാല ഭരുപഠനം, (കേരളഭാഷാ ഇന്‍സ്പിറ്റ്യുട്, തിരുവനന്തപുരം, 2002), al}. 2-3 9. തായാട്ട ശങ്കരന്‍, ഇുന്ത്യന്‍വീദ്യാഭ്യാസം നൂറ്റാണ്ടുകളിലുടെ (കെ.എസ്‌. ടി.എ തിരുവനന്തപുരം, 2013), പൂ.93 303 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. അധ്യായം : 8 വൈദ്യരുടെ എഴുത്ത്‌ സ്വാധീനത്തിന്റെ രൂപഭേദങ്ങള്‍ മോയിന്‍കുട്ടിവൈദ്ൃയരുടെ രചനകള്‍ സാഹിതൃത്തിന്റെയും, സാമൂഹിക- സാംസ്കാരിക മേഖലകളുടെയും വിവിധതുറകളില്‍ ചെലുത്തിയ സ്വാധീനം വിസ്മയകരമാണ്‌. വൈദൃരുടെ സമകാലികരായ ഭാഷാകവികള്‍ക്കോ, അറബി മലയാളകവികള്‍ക്കോ പില്‍ക്കാലത്തു ലഭിച്ച സ്വീകാരൃതയുടെ പതിന്മടങ്ങു വ്യാപ്തി അതിനുണ്ട്‌. പുതിയ രൂപഭാവങ്ങള്‍ സ്വീകരിച്ചു ഇപ്പോഴും അവ്രപ ചാരം നേടിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാനകാലത്തിലെ വിവിധങ്ങളായ വ്യവ ഹാരമണ്ഡലങ്ങളോട്‌ സംവദിക്കാനുള്ള അതിന്റെ ശേഷിയാണ്‌ ഇതു വെളിവാ ക്കുന്നത്‌. മാറിവരുന്ന തലമുറകളുടെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ പോന്ന ഘടകങ്ങള്‍ അവയിലുണ്ടെന്ന്‌ ഈ വസ്തുത ബോധ്യപ്പെടുത്തുന്നു. വൈദൃര്‍ക്കൃതികള്‍ക്കു ലഭിച്ച സാമൂഹിക അംഗീകാരത്തിന്റെ വ്യാപ്തി യെ അതിന്റെ കാലമനുസരിച്ചു രണ്ടായിവിഭജിക്കാം. അറബിമലയാളസാഹി തൃവും വൈദ്യര്‍ക്കൃതികളും പൊതുസമൂഹത്തിന്റെ പരിഗണനയില്‍ വരുന്നത്‌, 1947-൪ നടന്ന സമസ്തകേരള സാഹിതൃപരിഷത്തിന്റെ സമ്മേളനത്തോടുകൂടി യാണ്‌. അതിനുമുമ്പുള്ള ്രചാരം ഗ്രധാനമായും മുസ്ലിംസാമൂുഹികവ്യത്തത്തി നകത്തായിരുന്നു. അതിനാല്‍ 1947-വരെയുള്ള അതിന്റെ വളര്‍ച്ചയെ ആദ്യഘട്ട മായും, പിന്നീടുള്ളതിനെ രണ്ടാംഘട്ടമായും വിശകലനം ചെയ്യാവുന്ന താണ്‌. മേല്‍ വിഭജനത്തിലെ ആദ്യഘട്ടത്തില്‍ അഥവാ, 20-0൦ നൂറ്റാണ്ടിന്റെ തുട ക്കത്തിന്‌ എട്ടുവര്‍ഷം മുമ്പുവരെയാണ്‌ കവിയുടെ ജീവിതകാലം. സാഹിതൃ രംഗത്ത്‌ സജീവമായിരുന്ന അനേകം എഴുത്തുകാര്‍ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വൈദ്യരുടെ സമകാലികരായി ജീവിച്ചിരുന്നു. അറബിമലയാളത്തി ലും, ഭാഷയിലും ഒരു പരിവര്‍ത്തനദശയ്ക്ക്‌ തുടക്കംകുറിച്ചവരും ആ ഗണ ത്തിലുണ്ട്‌. സ്വാധീനം സമകാലികരില്‍ പ്രാസവിവാദം പോലുള്ള സംവാദങ്ങളും ചര്‍ച്ചകളുംകൊണ്ട്‌ ഭാഷാ സാഹിതൃരംഗം സജീവമായിരുന്ന സന്ദര്‍ഭത്തിലാണ്‌ വൈദ്യര്‍ ജീവിക്കുന്നത്‌. 304 തെക്കന്‍കേരളത്തില്‍ അന്നുജീവിച്ചിരുന്ന പ്രമുഖപണ്ഡിതരാണ്‌ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും (1845-1914), എ.ആര്‍. രാജരാജവര്‍മ്മയും (1863- 1918). വൈദൃര്‍ക്ക്‌ 26 വയസ്സുള്ളപ്പോഴാണ്‌ (1873) കുമാരനാശാന്‍ ജനിക്കുന്നത്‌. വൈദ്യര്‍ മരിക്കുമ്പോള്‍ (1892) ആശാന്റെ മാലികകൃതികളൊന്നും പുറത്തുവ ന്നിട്ടില്ല. മധ്യകേരളത്തിലാവട്ടെ, കൊടുങ്ങല്ലൂര്‍കോവിലകം ക്രേന്ദരമായി സാഹി തൃരംഗത്ത്‌ സജീവമായിരുന്ന വെൺ മണി(പസ്ഥാനത്തിന്റെ ഭാഗമായ കവികളു ടെ ഒരു നീണ്ടനിര അക്കാലത്തുണ്ട്‌. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864-1913), കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍(1858- 1926), നടുവത്ത്‌ അച്ഛന്‍ നമ്പുതിരി (1841-1912), നടുവത്ത്‌ മഹന്‍ (1868-1944), ഒറവങ്കര നീലകണ്ഠന്‍ നമ്പൃൂതിരി(1857-1916), കാത്തുള്ളില്‍ അച്യുതമേനോന്‍ (850-1909), കൂണ്ടൂര്‍ നാരായണമേനോന്‍ (1861-1936), ഒടുവില്‍ കുഞ്ഞികൃഷണമേനോന്‍ (1869- 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി(1868-1905), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855-1937), മുലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍ (1869-1931) തുടങ്ങിയവര്‍ ഇതേ കാലയളവില്‍ ജീവിച്ചിരുന്നവരാണ്‌. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ “മഹാഭാരതം തര്‍ജ്ജമ പോലെയുള്ള ഏതാ നും രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ ഉള്‍ക്കാമ്പുള്ള രചനകള്‍ വിരളമായിരുന്നു. കാവ്യരചന ഒരു വിനോദോപാധി മാര്തമായിരുന്നു ഇക്കൂട്ടത്തില്‍ മിക്കവര്‍ക്കും. അക്ഷരശ്ശോകം, ്രുതകവനം, സമസ്യാപൂരണം, കുട്ടുകവിതാനിര്‍മ്മാണം എ ന്നിവയില്‍ കഴിവു തെളിയിക്കാനുള്ള മത്സരങ്ങള്‍ക്കാണ്‌ മുന്‍തൂക്കം ലഭിച്ചിരു ന്നത്‌. കവികളെ മൃഗങ്ങളും, പക്ഷികളും, രാമായണകഥാപാത്രങ്ങളുമായി സങ്ക ല്‍പിച്ച്‌ കവി മൃഗാവലിയും, കവി പക്ഷിമാലയും, കവി രാമായണവുമൊക്കെ രചിച്ച്‌ അവര്‍ സംതൃപ്തിയടഞ്ഞു. മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും(ഭ860-1914), വൈദ്യരുടെ ജീവിതകാലത്ത്‌ തലശ്ശേരിയിലുണ്ട്‌. അപ്പു നെടുങ്ങാടി, ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള തുടങ്ങിയ നോവലിസ്റ്റുകളും കവിയുടെ സമകാലികര്‍ തന്നെ. എങ്കിലും ഈ വിഭാഗത്തിലുള്ള ഏതെങ്കിലും ഭാഷാകവികളോ, കഥാക്യ ത്തുക്കളോ, വൈദ്യരുടെ സാഹൃദവ്യത്തത്തിലുണ്ടായിരുന്ന; എന്നനുമാനി ക്കാന്‍ തക്ക തെളിവുകളൊന്നും ലഭ്യമല്ല. ഇരുകൂട്ടരും പുലര്‍ത്തിപ്പോന്നിരുന്ന ഭാവുകത്വത്തിലും, എഴുത്തിന്റെ മാധ്യമമായ ഭാഷാരുപത്തിലുമുള്ള അന്തര മാവാം ഇതിനു കാരണം. എന്നാല്‍ അറബിമലയാളസാഹിതൃത്തിന്റെ സ്ഥിതി ഇതില്‍നിന്നും വിഭി ന്നമാണ്‌. വൈദ്യരുടെ സൃഷ്ടികള്‍ മാറ്റിനിര്‍ത്തിയാലും, അറബിമലയാള 305 സാഹിതൃത്തിലെ ശക്തമായ രചനകള്‍ ഈ കാലത്തിന്റെ സംഭാവനകളാണ്‌. അന്ന്‌ മലബാറില്‍ ജീവിച്ചിരുന്ന പ്രമുഖ അറബിമലയാളകവികള്‍ ഇവരാണ്‌: മുസ്ല്യാരകത്ത്അഹമ്മര്‍കുട്ടി മുസ്ല്യാര്‍(മ. 1912), ഖാസിഅബുബക്കര്‍ കുഞ്ഞി (൭.1884), ചേറ്റുവായി പരീക്കുട്ടി(848-1886), കാഞ്ഞിരാല കുഞ്ഞിരായിന്‍ (1848 -1901), ചാക്കീരി മൊയ്തിന്‍കുട്ടി (മ.1929), ശുജായി മൊയ്തുമുസ്ല്യാര്‍ (1861- 1920), കോടഞ്ചേരി മരക്കാര്‍മുസ്ല്യാര്‍ (മ. 1935), മുണ്ടുമ്പ ഉണ്ണിമമ്മര്‍ (മ.1930), കോടമ്പിയത്ത്‌ കുഞ്ഞി സീതിക്കോയത്തങ്ങള്‍(1858-1921), താനൂര്‍ മൊയ്തീന്‍ മൊല്ല (൭.1906), കൊയിലാണ്ടി അമ്മദ്‌ (1861-1924), വല്ലാഞ്ചിറ മൊയ്തീന്‍ ഹാജി (മ.1901), വല്ലാഞ്ചിറ കുഞ്ഞഹമ്മദ്‌ (1842-1906), മാളിയക്കല്‍ കുഞ്ഞ ഹമ്മര്‍ (1842-1905), നാലകത്ത്‌ കുഞ്ഞിമൊയ്തീന്‍ (മ.1920) വളളിക്കാടന്‍ മുഹ മ്മദ്(മ.1920). ഭാഷയിലും അറബിമലയാളത്തിലും ഒരുപോലെ സംഭാവനകളര്‍ പ്പീച്ചവരും സാമൂഹികപരിഷ്കര്‍ത്താക്കളുമായിരുന്ന വക്കം aAVeIAN (1873-1932), മക്തിതങ്ങള്‍ (1847-1912) എന്നിവരും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ്‌. ഇവരില്‍ ഭൂരിപക്ഷംപേരും സാഹിതൃരംഗത്ത്‌ വൈദൃരൃമായി അടുത്ത സമ്പര്‍ക്കം പൃലര്‍ത്തിയവരായിരുന്നു. പലരുടെയും രചനകള്‍ വൈദ്യര്‍ പരി ശോധിച്ചു തിരുത്തിയതിനു ശേഷമാണ്‌ (്രസിദ്ധീകരണത്തിനു നല്‍കിയിരു ന്നത്‌. ഖാസി അബൂബക്കര്‍കുഞ്ഞി, മുസ്ല്യാരകത്ത്‌ അഹമ്മദ്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ ആത്മീയരംഗത്ത്‌ വൈദ്യരുടെ ഗുരുൃനാഥന്‍മാരും സാഹിതൃരംഗത്ത്‌ ശിഷ്യന്മാരുമായിരുന്നു. അവരുടെയും കോടഞ്ചേരിമരക്കാര്‍ മുസ്ല്യാരുടെയും, വല്ലാഞ്ചിറ മൊയ്തീന്‍ ഹാജിയുടെയും പ്രധാനരചനകള്‍ വൈദ്യര്‍ സംശോ ധന നടത്തിയിട്ടുണ്ട്‌. “ഫുതുഹുശ്ശമാംം എന്ന ബൃഹത്കാവ്യമെഴുതിയ ചേറ്റു വായി പരീക്കുട്ടിയും, മോയിന്‍കുട്ടി വൈദൃരും തമ്മില്‍നടന്ന സാഹിത്ൃയസംവാ ദവും, അവര്‍ക്കിടയില്‍ നിലനിന്നിരുന്ന സാഹൃദബന്ധവും പരിക്കുട്ടിയുടെ ജീവചരിത്രരശ്രമന്ഥത്തില്‍ വിശദമാക്കിയിട്ടുണ്ട്‌.' വൈദ്യര്‍പദകോശം പ്രമുഖഎഴുത്തുകാര്‍ അവരുടെ രചനയില്‍ പ്രയോഗിച്ച പദങ്ങളുടെ അര്‍ ത്ഥതലങ്ങള്‍ വിശദീകരിക്കുന്ന പദകോശങ്ങള്‍ തയ്യാറാക്കുന്ന രീതി സമീപ കാലത്തു മലയാളത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. സി.വി.യുടെയും ബഷീറിന്റെയും രച്നകള്‍ക്കുണ്ടായ പദകോശങ്ങള്‍ ഉദാഹരണം. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ക്കു തുടക്കംകുറിക്കുന്നതിന്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വൈദ്യര്‍ കൃതിക ള്‍ക്ക്‌ അറബിമലയാളത്തില്‍ പദകോശമുണ്ടായി. മുസ്ല്യാരകത്ത്‌ അഹമ്മദ്‌ 306 കുട്ടി മുസ്‌ല്യാരുടെ പുത്രന്‍ അബ്ദുല്ലക്കുട്ടി മലവിയാണ്‌ അത്‌ തയ്യാറാക്കി യിരുന്നത്‌. തന്റെ സമകാലികരായ അറബിമലയാഭൂൃഥ്ന്ഥകര്‍ത്താക്കള്‍ക്കിടയില്‍ വൈദൃര്‍ക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവുമാണ്‌ ഇതെല്ലാം വൃക്തമാക്കു ന്നത്‌. കവിയുടെ മരണശേഷവും ആ സ്വാധീനം നിലനിന്നു പോന്നു. കൃതികളുടെ പ്രചാരം വൈദൃരുടെ ജീവിതകാലത്തും, മരണശേഷം 1947-വരെയുള്ള ദശയി ലും, കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലുമുളള അറബിമലയാള വായന ക്കാര്‍ക്കിടയിലാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍ (്പചാരം നേടുന്നത്‌. തലശേരി, തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിലുണ്ടായി രുന്ന അറബിമലയാള്രപസാധനാലയങ്ങള്‍ വഴി അച്ചടിച്ച പതിപ്പുകള്‍ എത്തി ചേരാത്ത വീടുകള്‍ വിരളമായിരുന്നു. “സബിനപ്പാട്ടുകള്‍” എന്നുവിളിച്ചിരുന്ന അറബി മലയാളകാവ്യങ്ങള്‍ വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്ന വര്‍ ധാരാളമുണ്ടായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക്‌ പുസ്തകങ്ങള്‍ അന്വേ ഷിച്ചു നടക്കേണ്ടിയിരുന്നില്ല. കൃതികള്‍ പാടി വ്യാഖ്യാനിക്കുന്ന ഖിസ്പ്പാട്ടു കാരും, വിവാഹവീടുകളിലെ വട്ടപ്പാട്ടുകാരും, ഇവയുടെ (പചാരത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌. ഭാഷാപരമായ സങ്കീര്‍ണതകള്‍ മറികടന്ന്‌ വൈദൃരുടെ ഇശ ലുകള്‍ സാധാരണക്കാരുടെ ഇടയില്‍ പ്രചരിച്ചത്‌ ഇത്തരം സംഘങ്ങളുടെ സ്വാധീനം മുലമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ അറബിമലയാളത്തിലും ഭാഷയിലു മായി നിരവധി ആനുകാലികങ്ങള്‍ ്രതൃക്ഷപ്പെട്ടു തുടങ്ങി. അത്തരം രപസിദ്ധീ കരണങ്ങളില്‍ വന്ന നിരുപണങ്ങളും കൃതികളുടെ പ്രചാരത്തിന്‌ സഹായകമാ യിരുന്നു. മുഹമ്മദ്‌ അബ്ദുറഹിമാന്റെ പ്രതാധിപതൃത്തില്‍ പുറത്തിറങ്ങിയിരു ന്ന “അല്‍അമീന്‍ പ്രതത്തില്‍ അറബിമലയാളസാഹിതൃത്തെയും വൈദ്യര്‍ കൃതികളെയും കുറിച്ചുളള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരൂപകനും ഗ്രന്ഥകാരനുമായ വക്കം അബ്ദുല്‍ഖാദര്‍ 1932-ല്‍ “മാപ്പിളപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ “അല്‍ അമീനി'ലെഴുതിയ ലേഖനപരമ്പരയോടെയാണ്‌ അറബി മലയാളകാവ്യങ്ങള്‍ ആ പേരില്‍ (്പസിദ്ധിയാര്‍ജ്ജിച്ചതെന്നും കരുതപ്പെടുന്നു.” 307 സാഹിതൃപരിഷത്ത്സമ്മേളനം 1947 മെയ്‌ 1, 18 തീയതികളില്‍ കോഴിക്കോട സംഘടിപ്പിച്ച സമസ്ത കേരളസാഹിതൃപരിഷത്തിന്റെ 1ഭാം വാര്‍ഷികസമ്മേളനം മാപ്പിളപ്പാട്ടിന്റെ ചരി ്രത്തിലെ നാഴികക്കല്ലാണ്‌. വൈദൃരുടെ വേര്‍പാടിന്‌ 55 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ്രസ്തുതസമ്മേളനത്തില്‍ കാസര്‍ഗോഡ്‌ നിന്നും വന്ന കവി ടി. ഉബൈദ്‌ നടത്തിയ പ്രഭാഷണം വൈദൃര്‍ക്കൃതികളിലെ സന്ദര്യാംശങ്ങളും സാമുഹിക പ്രാധാന്യവും വെളിപ്പെടുത്തുന്നതായിരുന്നു. അറബിമലയാളസാഹിത്യം, മോയിന്‍കുട്ടി വൈദൃരും മറ്റു കവികളും ആ രംഗത്തു നല്‍കിയ സംഭാവനകള്‍ എന്നിവയെ സംബന്ധിച്ച ഉബൈദിന്റെ നിരീക്ഷണങ്ങള്‍ വേദിയിലുണ്ടായിരു ന്ന ജി. ശങ്കരക്കുറുപ്പു, വെണ്ണിക്കുളം ഗോപാലക്കുറുപ്പു, ജോസഫ്‌ മുണ്ടശ്ശേരി, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍, സി.എ. കുഞ്ഞുണ്ലിരാജ തുടങ്ങിയവരുടെ പ്രശംസയ്ക്കു പാശ്രമായി. വൈദൃര്‍ക്കൃതികളുടെയും അറബിമലയാളകാവ്യങ്ങളുടെയും, രൂപഭാവ സവിശേഷതകളെ സംബന്ധിച്ചു, അവയുടെ പരമ്പരാഗത ആസന്വാദകമണ്ഡല ത്തിനു വെളിയില്‍ നടക്കുന്ന ആദ്യ്രഭാഷണ മാണിത്‌. കൃതികള്‍ മലയാളലിപിയില്‍ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെയാണ്‌ വൈദ്യര്‍കൃതികള്‍ മലയാ ലിപിയില്‍ പുറത്തിറങ്ങുന്നത്‌. തലശ്ശേരി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവി ടങ്ങളില്‍നിന്ന്‌ അവയുടെ അറബിമലയാള പതിപ്പുകള്‍ തുടര്‍ച്ചയായി (പസിദ്ധീ കരിച്ചപ്പോള്‍ കുന്നംകുളം, തൃശ്ശൂര്‍, ആലുവ (എറണാകുളം) എന്നീ സ്ഥലങ്ങ ളിലെ ്പരസാധകരാണ്‌ മലയാളലിപിയിലുള്ള പതിപ്പുകള്‍ക്ക്‌ ്രചാരം നല്‍കി യത്‌. കോഴിക്കോടുനിന്നും പുറത്തിറങ്ങുന്ന ചന്ദി ആഴ്ചപ്പതിപ്പില്‍ അമ്പതു കളുടെ അന്ത്യത്തില്‍ ഹ)ൃസ്നുല്‍ജമാല്‍ കാവ്യം വ്യാഖ്യാനസഹിതം പ്രസിദ്ധീ കരിച്ചു. പുന്നയൂര്‍ക്കുളം വി. ബാപ്പുവിന്റെതായിരുന്നു വ്യാഖ്യാനം. സി.എ. കുഞ്ഞുണ്ലിരാജയുടെ അവതാരികയോടു കൂടി 1960-ല്‍ കുന്നംകുളം യു.കെ. സി. പ്രസ്സ്‌ ഇത്‌ പുസ്തകരൂപത്തില്‍ (്രസിദ്ധീകരിച്ചു. മുന്നുറ്റിപതിനഞ്ച്‌ പുറ ങ്ങളുളള ഈ വ്യാഖ്യാനത്തില്‍ നിരവധി ഇശലുകള്‍ക്ക്‌ അതിനോട്‌ സാമ്യമുള്ള ഭാഷാവൃത്തങ്ങള്‍ കണ്ടെത്തി അടിക്കുറിപ്പായി നല്‍കിയിരുന്നു. ഈ ഗ്രന്ഥമാ ണ്‌ മലയാളലിപിയില്‍ അച്ചടിച്ച ആദ്യ വൈദ്യര്‍കാവ്യം. മാതൃഭൂമി ആഴ്ചപ്പതി പ്പിൽ (19൦ ഒകടോബര്‍ 16) ഈ വ്യാഖ്യാനത്തിന്‌ ടി. ഉബൈദ്‌ എഴുതിയ നിരൂ പണത്തില്‍ അതിന്റെ മേന്മകള്‍ എടുത്തു കാണിക്കുകയും, പരിമിതികള്‍ സൂചി പ്പിക്കുകയും ചെയ്യുന്നുണ്ട്‌. 308 തുടര്‍ന്ന്‌ ആലുവയിലെ ഇസ്‌ലാമിയാ ബുക്ക്‌സ്റ്റാള്‍ എന്ന സ്ഥാപനം “ബറ്റുല്‍മുനീര്‍ ഹുൃസ്നുല്‍ജമാല്‍', ബദറുല്‍മുനീര്‍ കഥ്‌ എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. തൃശ്ശൂരിലെ ആമിനാബുക്ക്‌സ്താളാണ്‌ ബദര്‍ ഖിസ്സ പാട്ടിന്റെ ആദ്യ മലയാളപതിപ്പ്‌(1967 (പസിദ്ധീകരിക്കുന്നത്‌. ഇതിന്റെ രണ്ടാം പതിപ്പ്‌ 1962-ലും മൂന്നാംപതിപ്പ്‌ 1967-ലും പുറത്തിറങ്ങിയിരുന്നു. കേരളസാഹി തൃഅക്കാദമിയുടെ വിദഗ്ധസമിതി പരിശോധിച്ച്‌ വിശിഷട്രഗന്ഥങ്ങള്‍ക്കു നല്‍ കുന്ന പാരിതോഷികം ഈ കൃതിക്കു സമ്മാനിച്ചതായി മൂന്നാംപതിപ്പിലുള്ള ഗപസാധകക്കുറിപ്പില്‍ കാണുന്നു. എം.കെ.സുമയ്യാബീവിയുടെ പ്രസാധകത്വ ത്തിൽ, ആലുവാ ഇസ്‌ലാമിയാബുക്ക്‌സ്റ്റാള്‍ പുറത്തിറക്കിയ ബദര്‍പടപ്പാട്ടില്‍ (1963) വ്യാഖ്യാനം ഉള്‍പ്പെടുത്തിയിരുന്നില്ല. വൈദ്യരുടെ ജീവിതത്തെയും കൃതികളെയും കുറിച്ച്‌ ഏറെ അന്വേഷണങ്ങള്‍ നടത്തിയ കെ.കെ. മുഹമ്മദ അബ്ദുല്‍കരീം “ബദര്‍ പടപ്പാട്ട്‌ , 'ബദ്റുല്‍മുനീര്‍', “മലപ്പുറം പടപ്പാട്ട്‌ എന്നിവ 1964-65 വര്‍ഷങ്ങളിലായി ലഘുവ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണകൃതികള്‍ മോയിന്‍കുട്ടിവൈദ്യരുടെ സമ്പൂര്‍ണകൃതികള്‍ ആദ്യമായി പുറത്തിറക്കു ന്നത്‌ 2005-ലാണ്‌. സംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴില്‍ മലപ്പുറംജില്ലയിലെ കൊണ്ടോട്ടിയില്‍ ്രവര്‍ത്തിച്ചുവരുന്ന വൈദ്യര്‍സ്മാരക കമ്മിറ്റി രണ്ടുവാല്യമായി അതു (്പസിദ്ധീകരിച്ചു. മലയാളത്തിലുള്ള കാവ്യ ത്തോടൊപ്പം പദങ്ങളുടെ അര്‍ത്ഥം, ഗദ്യവിവര്‍ത്തനം, അറബിമലയാളലിപിയി ലുള്ള മൂലപാഠം എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കെ.കെ.മുഹമ്മദ്‌ അബ്ദുല്‍ കരിം, കെ. അബുബക്കര്‍ എന്നിവരാണ്‌ വ്യാഖ്യാതാക്കള്‍. കവിയുടെ “ബദര്‍ ഖിസ്ത്‌ (ബദറുല്‍ കുബ്റാ) “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍” എന്നിവയുടെ വ്യാഖ്യാനങ്ങള്‍ വൈദ്യര്‍സ്മാരകത്തിന്റെ കീഴിലുള്ള മാപ്പിളകലാപഠനഗവേഷണകേന്ദ്രം 2011-ല്‍ വീണ്ടും (പസിദ്ധീകരിച്ചു. ഖിസ്സ പ്പാടുകലാകാരനായ ബി.കെ. അലി മാലവി കൊടക്കല്ല്‌ ആണ്‌ രണ്ടു വ്യാഖ്യാ നവും തയ്യാറാക്കിയത്‌. വൈദ്യര്‍കാവ്യങ്ങള്‍ക്ക്‌ അറബിമലയാളത്തിലും മലയാളത്തിലുമായി ്പസിദ്ധീകരിച്ച പതിപ്പുകള്‍ അവയ്ക്കു ലഭിച്ച ജനസമ്മിതിയുടെയും ്പചാര ത്തിന്റെയും അടയാളങ്ങളാണ്‌. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ (ടട ജൂലൈ 6) കെ.കെ.മുഹമ്മദ്‌ അബ്ദുല്‍കരീം എഴുതിയ ഒരു ലേഖനത്തില്‍, ബദ്റുല്‍മുനീ 309 റിന്‌ 168 പതിപ്പുകളും ബദര്‍ ഖിസ്ദുപ്പാട്ടിന്‌ 5൦൭ ല്‍ ഏറെ പതിപ്പുകളും വന്നുകഴി ഞ്ഞതായി പ്രസ്താവിച്ചുകാണുന്നു.” ഈ ലേഖനത്തിന്റെ രചനയ്ക്ക്‌ ശേഷമാണ്‌, ്പസ്തുത കാവ്യങ്ങള്‍ മല യാളലിപിയില്‍ വ്യാപകമായി അച്ചടിക്കപ്പെടുന്നത്‌. അവയുടെ എണ്ണംകുടി പരി ഗണിച്ചാല്‍ പുസ്തക്രപസാധകചരിത്രത്തിലും വിപണനത്തിലും അവയ്ക്കുള്ള സ്ഥാനം വൃക്തമാവും. വ്യവഹാരത്തിന്റെ നുതനമണ്ഡലങ്ങള്‍ അറബിമലയാളത്തിലെയും, ഭാഷയിലെയും പരിമിതമായ പരിസരങ്ങ ളില്‍ മാര്തം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല, വൈദ്യര്‍ക്കൃതികള്‍ സൃഷടിച്ച ഭാവുകത്വം. പുതിയ വ്യവഹാരരുപങ്ങള്‍ സ്വീകരിച്ച കലയുടെയും സാഹിതൃ ത്തിന്റെയും മറ്റുമണ്ഡലങ്ങളിലേക്ക്‌ അവ വ്യാപിച്ചു. വൃത്ൃയസ്തസംവേദന സ്വഭാവമുള്ള തലമുറകളോട്‌ അത്‌ സംവദിച്ചു. മാറുന്ന ഭാവുകത്വത്തിനനുസ രിച്ച്‌ ദൃശ്യ-്രാവ്യമാധ്യമങ്ങളിലും, പുതുതലമുറയുടെ സംവേദനശീലങ്ങള്‍ക്ക നുസൃതമായി ഉടലെടുക്കുന്ന ആവിഷ്ക്കാരമേഖലകളിലും അത്‌ ഇടംപിടിച്ചു. “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍', “ബദര്‍ഖിസ്റപ്പാട്ട്‌ , “മലപ്പുറംപടപ്പട്ട്‌ എന്നീ രചനകളുടെ പുനരാഖ്യാനങ്ങളെ മുന്‍നിര്‍ത്തി അതിന്റെ സ്വഭാവം പരിശോധി ക്കാം. ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ വൈദ്യരുടെ ബദ്റുല്‍മുനീര്‍ കാവ്യത്തിന്‌ നോവല്‍രൂപത്തിലും കെസ്റ്‌ പാട്ടുകളുടെ രൂപത്തിലും രണ്ടു പുനരാഖ്യാനങ്ങള്‍ അറബിമലയാളത്തിലുനണ്ട്‌. വിവര്‍ത്തനങ്ങളും പുനരാഖ്ഴയ്യാനങ്ങളും വഴി അറബിമലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തെ സമ്പന്നമാക്കിയ പൊന്നാനി നാലകത്ത്‌ കുഞ്ഞിമൊയ്തീന്‍ (മ. 1920) ആണ്‌ “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍' നോവലിന്റെ കര്‍ത്താവ്‌. ബദ്‌ റുല്‍മുനീര്‍ കാവ്യത്തില്‍ ആസ്വാദകര്‍ക്കിടയിലുള്ള സ്വീകാരൃത തിരിച്ചറിഞ്ഞ്‌ മലയാളലിപിയില്‍ ഇതിന്റെ കഥാസം്രഗ്ഹം പില്‍ക്കാലത്ത്‌ ചില പ്രസാധകര്‍ പുറത്തിറക്കിയിരുന്നു. ബദറുല്‍മുനീര്‍ കഥ്‌ എന്ന പേരില്‍ ആലുവയിലെ ഇസ്‌ ലാമിയാ ബുക്ക്‌സ്റ്ാള്‍ പുറത്തിറക്കിയ കൃതി ഉദാഹരണം. മൂന്നുഭാഗമായി പുറ ത്തിറക്കിയ “ബദറുല്‍മുനീര്‍ കെസ്സ്‌ (വാഴപ്പുള്ളി മാമുട്ടി 1922), “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ ഖിസ്ലപ്പാട്ട്‌ (സി.എ.മുഹമ്മദ്‌ ലവി), “ബദ്റുല്‍മുനീര്‍ ഒപ്പന 310 പാട്ട്‌ (പി.കെ. ഹലീമ) തുടങ്ങിയ രചനകള്‍ അറബിമലയാളത്തില്‍ വന്ന പുന രാഖ്യാനങ്ങളില്‍പ്പെടുന്നു. ഹുസ്നുല്‍ജമാല്‍- പി.ടി. അബ്ദുറഹിമാന്‍ മാപ്പിളപ്പാട്ടുരൂപത്തില്‍ “ബറ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലി'ന്‌ മലയാള ത്തില്‍ ഉണ്ടായ പുനരാഖ്യാനങ്ങളില്‍, കൂടുതല്‍ പ്രചാരംനേടിയത്‌ പി.ടി. അബ്ദുറഹിമാന്‍ രചിച്ച “ഹുസ്നുല്‍ജമാല്‍' കാവ്യമാണ്‌. സങ്കീര്‍ണമായ പ്ര യോഗങ്ങള്‍, അനൃഭാഷാപദങ്ങള്‍ എന്നിവ ഉപേക്ഷിച്ച്‌ ലളിതവും ആകര്‍ഷക വുമായ ശൈലിയില്‍ കഥപറയാനുള്ള ശ്രമമായിരുന്നു അത്‌. “മഹിയില്‍ മഹാസീനെന്ന മഹിമയെഴും സുല്‍ത്താന്‍ മലര്‍ മഴവില്ലായിട്ടുണ്ടൊരു കനിമോള്‌ അവളുടെ മധുവൊഴുകും പേരാണ്‌ ഹുസ്നുല്‍ ജമാല്‌” എന്നിങ്ങനെയുള്ള ആദ്യഇശല്‍തന്നെ അബ്ദുറഹിമാന്റെ രചനാരിീതിയ്ക്ക്‌ മാ തൃകയാണ്‌. “പ്രേമഗാഥകള്‍” എന്നപേരില്‍ പേര്‍ഷ്യന്‍്രണയകഥയായ “ലൈ ലാ മജ്നു, ബഷീറിന്റെ “ബാല്യകാലസഖി എന്നീകൃതികളുടെ കാവ്യാവിഷ്‌ ക്കാരങ്ങളും “ഹുസ്നുല്‍ജമാലി' നോടൊപ്പം ഉള്‍ക്കൊള്ളിച്ച്‌ അദ്ദേഹം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹുസ്നുല്‍ജമാല്‍-എം.എന്‍. കാരശ്ശേരി ബാലസാഹിതൃരുപത്തില്‍ എം.എൻ.കാരശ്ശേരി തയ്യാറാക്കിയ ഗദൃ-പുന രാഖ്യാനമാണ്‌ “ഹുസ്നുല്‍ജമാല്‍'. കൃതിയിലെ ഓരോ അധ്യായങ്ങള്‍ക്കും “മഹാസീന്‍', “അബൂസയ്യാദ്‌ , “ഖമര്‍ബാന്‍” എന്നിങ്ങനെ കാവ്യത്തിലെ ഓരോ കഥാപാത്രങ്ങളുടെ പേര്‍ ശീര്‍ഷകമായി നല്‍കിയിട്ടുണ്ട്‌. 1987-ല്‍ കോഴിക്കോട്‌ അല്‍ഹുദാ ബുക്ക്സ്റ്റാള്‍ ഇതിന്റെ ആദ്യപതിപ്പു പുറത്തിറക്കി. ഹുസ്നുല്‍ജമാല്‍- ഡി. വിനയചന്ദ്രന്‍ കവി ഡി. വിനയചന്ദ്രന്റെ “ഹുസ്നുല്‍ ജമാല്‍” കാവ്യം ബാലസാഹിതൃ വിഭാഗത്തില്‍ വരുന്ന രചനയാണ്‌. ലളിതമായ ശൈലിയില്‍ ഹുസ്നുല്‍ജമാ ലിന്റെ കഥപറയുന്ന കാവ്യത്തിന്റെ ആദ്യപതിപ്പ്‌ 2011-ല്‍ (പസിദ്ധീകരിച്ചു. എം. എന്‍. കാരശ്ശേരിയുടെ പുനരാഖ്യാനമാണ്‌ ഇതിന്റെ രചനയ്ക്ക്‌ അവലംബമാ ക്കിയത്‌. കാവ്യാരംഭം ഇങ്ങനെയാണ്‌: 311 “ഒരു കഥ ഞാനും പറയാം കെട്ടോ ഹുസ്നുല്‍ ജമാലിന്‍ കഥ പറയാം ഹുസ്നുല്‍ ജമാലിന്‍ കഥയെന്നാലോ, ബദ്റുല്‍ മുനീറിന്‍ കഥയല്ലോ.” നോവലും നാടകവും ബറ്റുല്‍മുന്നീര്‍ ഹുൃസ്നുല്‍ജമാലിന്‌ ‘ഭരദമുനി” എന്ന പേരില്‍ മലയാള ത്തില്‍ ഒരു നോവല്‍ഭാഷ്യം നിലവിലുള്ളതായി, അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ പുറത്തിറങ്ങിയ വൈദ്ൃരുടെ ആദ്യജീവചരിശ്്രഗമ്ഥത്തില്‍ കാണുന്നു.” ഗ്രന്ഥ കാരന്റെയോ (്പരസാധകരുടെയോ പേര്‌ ലഭ്യമല്ല. നാടകകൃത്തും, സംവിധായകനുമായ ഇ്രാഹിംവെങ്ങര ഈ കാവ്യം നാടകരുപത്തില്‍ പുനരാഖ്യാനം നടത്തിയിട്ടുണ്ട്‌. കാവ്യത്തിലെ കഥാപാത്രങ്ങ ഭളോടൊപ്പം മോയിന്‍കുട്ടി വൈദ്യരും, നിസാമുദ്ദീനും ഇതില്‍ കഥാപാര്തങ്ങ ളായി വരുന്നുണ്ട്‌. നിസാമുദ്ദീന്‍, വൈദൃര്‍ക്കു കഥ പറഞ്ഞുകൊടുക്കുന്ന രംഗ ത്തോടെയാണ്‌ നാടകം തുടങ്ങുന്നത്‌. സ്വത്ന്ത്രപുനരാവിഷ്ക്കാരം എന്ന നില യില്‍ കഥാഗതിയില്‍ ചെറിയ മാറ്റംവരുത്തിയും, പുതിയ കഥാപാത്രങ്ങള്‍ക്ക്‌ ജന്മനല്‍കിയും പുതുമ കൈവരുത്തിയിട്ടുണ്ട്‌. 2011-ല്‍ കോഴിക്കോട്‌ ലിപി പബ്ലിക്കേഷനാണ്‌ ഇതു പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്‌. 2008-൪ കോഴിക്കോട്‌ വച്ച്‌ നാടകത്തിന്റെ ആദ്യ അവതരണവും നടന്നു. സിനിമാ നാടകരംഗങ്ങളിലെ പ്രമുഖ കലാകാരന്‍മാരെ അണിനിരത്തി, മികച്ച രംഗസജ്ജീകരണത്തോടെയാണ്‌ അരങ്ങേറ്റം നടന്നത്‌. സാധാരണനാടകങ്ങളില്‍ നിന്ന്‌ വൃത്ൃസ്തമായ പശ്ചാത്തലം അനിവാര്യമായതിനാല്‍ കുടുതല്‍ അരങ്ങു കളില്‍ അതിന്റെ തുടര്‍ച്ചയുണ്ടാവില്ല. ഗദ്ൃയപ്ൃനരാഖ്യാനങ്ങള്‍ ഹുസ്നുല്‍ജമാല്‍, ഉള്‍പ്പെടെയുള്ള ്രധാനകാവ്യങ്ങള്‍ക്ക്‌ ഉണ്ടായ ഗദ്യ പ്ൃനരാഖ്്യാനങ്ങള്‍, വൈദൃര്‍ക്കൃതികളിലേക്കുള്ള ഗ്രവേശകങ്ങളായി നിലകൊ ള്ളുന്നു. ടി.കെ. ഹംസ രചിച്ച 'പൂമകളാനെ ഹുസ്നുല്‍ജമാല്‍' (ലിപി പബ്ലി ക്കേഷന്‍സ്‌, 2013) എന്ന കൃതി ഉദാഹരണം. ഇശലുകളുടെ ആശയം ഗദൃത്തില്‍ മാ്രമായി ആഖ്യാനം ചെയ്യുകയല്ല ഇവയുടെ സ്വഭാവം. ഓരോ ഇശലിന്റെയും ആശയം, കഥാഗതിയുടെ നൈരന്തര്യം കാത്തുസുക്ഷിച്ചുകൊണ്ട്‌ സംഗ്രഹി ക്കുകയും തുടര്‍ന്ന്‌ പ്രസക്തമായ കാവൃഭാഗം എടുത്തുചേര്‍ക്കുകയുമാണ്‌ ചെയ്യാറുള്ളത്‌. കവിയുടെ ജീവചരി്രകാരന്മാരും ഈ രീതി അവലംബമാക്കാ 312 റുണ്ട്‌. വി.എം.കുട്ടി (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, 2007) ബഷീര്‍ ചുങ്ക ത്തറ (ഇശല്‍ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദൃര്‍), കെ.അബൂുബക്കര്‍ (വൈദ്യ രുടെ കാവൃ്പപഞ്ചം) തുടങ്ങിയവരുടെ കൃതികള്‍ ഈ വഴിക്കുള്ള താണ്‌. ഹ)സ്നുല്‍ജമാല്‍ അനൃഭാഷകളില്‍ ഈ കാവ്യത്തിന്റെ കഥാസംഗ്രഹവും, മുലകൃതിയെക്കുറിച്ച ചില നിരീ ക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന എഫ്‌.ഫോസ്റ്റിന്റെ “എ പോപ്പുലര്‍ മാപ്പിള സോംഗ്‌ എന്ന ഇംഗ്ലീഷ്‌ ്രബന്ധം(1899) ഒരു വൈദൃര്‍ക്കൃതിക്ക്‌ മറ്റൊരു ഭാഷ യില്‍ വന്ന ആദൃപഠനമാണ്‌. അതിനുശേഷം സമീപകാലത്ത്‌ ഇംഗ്ലീഷിലും, തമിഴ, കന്നഡഭാഷകളിലും ചില ഗദ്ൃപുനരാഖ്യാനങ്ങളുണ്ടായി. എം.എന്‍. കാരശേരിയുടെ “ഹുസ്നുല്‍ജമാല്‍' തന്നെയാണ്‌ പരിഭാഷകരെല്ലാം അവലം ബിച്ചത്‌. കെ.എം. അജീര്‍കുട്ടിയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനം (Husnul Jamal : A Persion tale of love and adventure) 1987-ല്‍ രപസിദ്ധീകരിച്ചു. മെറിറ്റ്‌ ബുക്‌സ്‌ ഇടവാ എന്ന സ്ഥാപനമാണ്‌ ഇതിന്റെ ്രസാധകര്‍. വൈദ്യര്‍ രചിച്ച ഹുസ്നുല്‍ ജമാല്‍ കാവ്യം അനൃഭാഷാപദങ്ങളും ്രയോഗങ്ങളും നിറഞ്ഞതായതിനാല്‍ പരിഭാഷകര്‍ക്ക്‌ എളുപ്പം വഴങ്ങുമായിരുന്നില്ല. അതിലെ വര്‍ണനയും, അലങ്കാര കല്‍പ്പനകളും കാവ്യസനന്ദരൃയത്തിനു മങ്ങലേല്‍ക്കാതെ മൊഴിമാറ്റം ചെയ്യുക എളുപ്പവുമല്ല. ഇത്തരം ഗ്പതിസന്ധികള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെ യാണ്‌ പരിഭാഷകരെല്ലാം ഇതിന്റെ മലയാളപുനരാഖ്യാനത്തെ ആശ്രയിക്കു ന്നത്‌. കന്നഡ എഴുത്തുകാരി സാറാ അബൂബക്കര്‍, തമിഴ്സാഹിതൃകാരന്‍ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ എന്നിവര്‍ തങ്ങളുടെ ഭാഷകളില്‍ ഹുസ്നുല്‍ജമാല്‍ തര്‍ജ്ജമ ചെയ്തവരാണ്‌. കേരളത്തോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ പ്രദേശങ്ങളില്‍ വൈദൃരുടെ ജീവിതകാലത്തുതന്നെ കൃതികളും പ്രചരിച്ചിരുന്നു. കാസര്‍ഗോ ഡുള്ള മൊഗ്രാല്‍്ഗാമം, അറബിത്തമിഴ്്‌-കന്നഡ-മലയാള കവികളുടെ സംഗമ ഭൂമിയായിരുന്നു. വൈദ്ൃരുടെ രചനകള്‍ക്ക്‌ കര്‍ണാടകയില്‍ ലഭിച്ചതിനേക്കാള്‍ പ്രചാരം നേടാനായത്‌ തമിഴ്നാട്ടിലാണ്‌. തമിഴുമായി ബന്ധമുളള ഇശല്‍രീതികളും കൃതികളില്‍ കാണുന്ന അസംഖ്യം തമിഴശബ്ദങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ തമിഴ കത്തെ സാധാരണക്കാര്‍ക്കുപോലും ഈ കാവ്യങ്ങളുമായി അടുപ്പം വര്‍ധിച്ചു. 313 വൈദൃര്‍ രചിച്ച ചില കല്യാണപ്പാട്ടുകള്‍ക്ക്‌ തമിഴില്‍ ലഭിച്ച ്രചാരം അതിനു ദാഹരണമാണ്‌. തമിഴ്നാട്ടില്‍ അവ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരുന്നു. അവയ്ക്ക്‌ തമിഴ്നാട്ടില്‍ ലഭിച്ച (പചാരത്തെക്കുറിച്ചു തോപ്പില്‍ മുഹമ്മദ മീരാന്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്‌: “ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍', “ബദര്‍ പടപ്പാട്ട്‌, “ഉഹദ്‌ പടപ്പാട്ട്‌ മുതലായ വൈദ്ൃര്‍ക്കൃതികള്‍ തെക്കന്‍തിരു വിതാംകൂറിന്റെ ഏറ്റവും തെക്കേഅറ്റത്തില്‍പോലും വളരെ ്രചാരത്തിലായിരു ന്നു. നാഗര്‍കോവിലിനടുത്തുള്ള കോടാറിലും അതുപോലുള്ള മറ്റു ചില ്രദേ ശങ്ങളിലും ആഴ്ചയില്‍ ഒരു പ്രത്യേകദിവസം അസറിനുശേഷം തെരുവില്‍ ബഞ്ചുകള്‍ നിരത്തി യുവാക്കള്‍ കുടിയിരുന്നു ബദര്‍ പാടാറുണ്ടായിരുന്നു'. ° ബദര്‍ പടപ്പാട്ു അറബിമലയാളസാഹിതൃത്തില്‍, പില്‍ക്കാലരചയിതാക്കളെയും കലാ കാരന്മാരെയും ഏറ്റവുമധികം സ്വാധീനിച്ച കൃതി ബദര്‍ ഖിസ്പപ്പാട്ടാണ്‌. ഗദ്യ ത്തിലും പദൃത്തിലൃമായി വൈദൃര്‍ക്കുശേഷം ഈ രംഗത്തുണ്ടായ കൃതിക ളില്‍ ബദര്‍ യുദ്ധചരിതം ഗ്രമേയമായിവന്ന രചനകള്‍ക്കെല്ലാം ്പചോദനമാ യത്‌ ബദര്‍പടപ്പാട്ടായിരുന്നു. വൈദൃര്‍ക്കുമുമ്പു ഈ പ്രമേയമുള്ള രണ്ട്‌ കാവ്യങ്ങളാണ്‌ കേരളത്തില്‍ രചിക്കപ്പെട്ടിരുന്നത്‌. അജ്ഞാതകര്‍ത്ത്യകമായ ബദര്‍കാവ്യവും, കൈപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ല്യാരുടെ അറബികാവ്യവുമാണവ. ഇതില്‍ രണ്ടാമത്തെ കൃതി ്രസിദ്ധീകരിച്ചിട്ടില്ല. അറബിമലയാളത്തില്‍ രചിച്ച ബദര്‍ യുദ്ധകാവ്ൃത്തി ലെ ചില ഭാഗങ്ങള്‍ മഹത്തായ മാപ്പിളസാഹിതൃപാരമ്പരൃത്തില്‍ ഉദ്ധരിച്ചിട്ടു ണ്ട്‌. വൈദ്യരുടെ ബദര്‍ ഖിസ്തയ്ക്കുശേഷം പുറത്തുവന്ന രചനകള്‍ ഇവയാണ്‌: “ബദറുല്‍ ഉള്മാ പടപ്പാട്ട്‌ (മാഞ്ചാന്‍ പിറയകത്ത്‌ അബ്ദുല്‍ അസീസ്‌, 1885), “ഗസ്വത്ത്‌ ബദറുല്‍ കുബ്റാപടപ്പാട്ട്‌ (ചാക്കീരി മൊയ്തിന്‍കുട്ടി,1907), “ബദര്‍ ഒപ്പന (കെ.സി.മുഹമ്മദ്‌), “ബദറുല്‍ കുബ്റാചിന്ത്‌ (കാരത്തൊടി മുഹമ്മദ്‌ മതല വി), ബദര്‍മാല്‌ (കോടഞ്ചേരിമരക്കാര്‍ മുസ്ല്യാര്‍), “ബദര്‍മാല്‌ (കാഞ്ഞിരാല കുഞ്ഞിരായിന്‍), “ബദര്‍ഒപ്പനപ്പാട്ട്‌ (വാഴപ്പുള്ളിയില്‍ അബ്ദുലക്കുട്ടി, “ബദര്‍ ഒപ്പന (നല്ലളം ബീരാന്‍). “ബദര്‍ചരി്രം (ഹാജി എം.എം.മാലവി,1960), “ബദര്‍ പാട്ട്‌ (കെ.സി.അവറാന്‍), “ബദ്രിയുത്തുല്‍ ഹംസിയ്യ്‌ (ചാലിലകത്ത്‌ അഹമ്മദ്‌ കോയമുസ്ല്യാര്‍), “ബദര്‍” (പട്ടിക്കാട്‌ ഇ്രാഹിംമാലവി). 314 ഇതോടൊപ്പം “ബദര്‍ ബൈത്ത്‌ (നാലകത്ത്‌ മരക്കാര്‍കുട്ടിമുസ്ല്യാര്‍), “ബദര്‍മലിദ്‌ (പൊന്നാനിവളപ്പില്‍ അബ്ദുല്‍അസീസ്‌ മുസ്ല്യാര്‍), തുടങ്ങിയ അറബികൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട. യുസഫലികേച്ചേരിയുടെ “പടക്കള ത്തിലെ രാത്രി' കവിതയുടെ പ്രമേയവും ബദര്‍യുദ്ധചരിത്രത്തിലെ ഒരു സന്ദര്‍ഭ മാണ്‌. സംസ്കൃതത്തിലും ഒരു ബദര്‍ യുദ്ധകാവ്യം രചിക്കപ്പെട്ടിട്ടുണ്ട്‌. എം. കുഞ്ഞാവവൈദ്യരാണ്‌ അതിന്റെ കര്‍ത്താവ്‌. ബദര്‍ പടപ്പാട്ടിലെ ഇശലുകളും രചനാശൈലിയും മാതൃകയാക്കിയാണ്‌ ഇവരില്‍ മിക്ക രചയിതാക്കളും കാവ്യരചന നിര്‍വ്വഹിച്ചിട്ടുള്ളത്‌. അറബിയില്‍ രചിക്കപ്പെട്ട ബദര്‍ബൈത്തില്‍ പോലും വൈദ്യരുടെ സ്വാധീനം കാണാം. ഈ കാവൃത്തില്‍ അറബിബൈത്തിന്റെ ഈണത്തില്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥ നാഗീതവുമുണ്ട്‌. അതില്‍ ആവര്‍ത്തിച്ചുവരുന്ന വരികള്‍ “ബറ്രീങ്ങളെ ബറക്കത്തിനാല്‍ യെമയ്‌ കാക്കണെ യാ റബ്ുനാ” എന്നതാണ്‌. ഇത്‌ ബദര്‍ ഖിസ്തപ്പാട്ടിലെ ആറാംഇശലില്‍ ആവര്‍ത്തിച്ചു ്രയോ ഗിച്ചിരിക്കുന്ന, “ബീീട്ട്‌ റാഹിമെ യെന്‍ കൊദി ബദ്‌- രീങ്ങളെ തിരു ഹഖിനാല്‍്‌' എന്ന മൊഴിയുടെ അനുകരണമാണെന്നു കാണാം. ബദര്‍ പശ്ചാത്തലത്തില്‍, ഒറ്റ ഇശലിലായി രചിക്കപ്പെട്ട പാട്ടുകളില്‍ ജന പ്രീതിയുടെ കാരൃത്തില്‍ (്രഥമസ്ഥാനത്തുള്ള കെ.സി. മുഹമ്മദിന്റെ “വമ്പുറ്റ ഹംസാറളിയല്ലാ' എന്നുതുടങ്ങുന്ന ഗാനത്തില്‍ ബദര്‍ഖിസ്തയിലെ “ആനെ പോദ്‌ അസദുല്‍ ഇലാഹ്‌ ഹരി'-എന്നാരംഭിക്കുന്ന ഇശലിന്റെ സ്വാധീനം (പകടമാണ്‌. ബദര്‍ പടപ്പാട്ടിന്§റെ ഇശലുകളില്‍ രചിക്കപ്പെട്ട അനേകം രചനകള്‍ അറബിമല യാളത്തിലുടനീളം കാണാം. മലപ്പുറം പടപ്പുട്ട കലാസാഹിതൃരംഗങ്ങളിലെന്ന പോലെ, സാമൂഹിക-രാഷ്ര്രീയമണ്ഡല ങ്ങളിലും ചലനങ്ങള്‍ സൃഷ്ടിച്ച കാവ്യമാണ്‌ മലപ്പുറം പടപ്പാട്ട. സ്വന്തം മണ്ണില്‍ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടം എന്ന നിലയില്‍, തങ്ങളുടെ വംശീയസ്വത്വ ത്തില്‍ ഉറ്റംകൊള്ളാനും, പോരാട്ടത്തിനുള്ള ര്‍ജ്ജം സംഭരിക്കാനും ഒരു ജനതയെ പ്രാപ്തരാക്കുന്നതായിരുന്നു ഈ രചന. 315 ഈ കാവ്യം പാടി വ്യാഖ്യാനിക്കുന്നതിന്‌ ്രിട്ടീഷുകാര്‍ നിരോധന മേര്‍പ്പെടുത്തിയത്‌ അതിന്റെ സ്വാധീനം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌. കവിയുടെ മറ്റു പടപ്പാട്ടുകള്‍ക്ക്‌ ഇത്തരമൊരു നിയന്ത്രണം നേരിടേണ്ടിവന്നിരുന്നില്ല. മലപ്പുറം പടപ്പാട്ടിലെ ചരിശ്രപരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ ഏറെയൊന്നും ലഭ്യമല്ലാത്തതിനാല്‍ വൈദ്യര്‍ നേരിട്ടു വിവരശേഖരണം നടത്തി രചിച്ച ഈ കാവ്യം ഒരു ചരിശ്രരേഖയായി പരിഗണിച്ചുവരുന്നു. ആ സമരം പ്രമേയമായി ഏതാനും രചനകള്‍ പിന്നീട്‌ അറബിമലയാളത്തിലും ഭാഷയിലു മുണ്ടായി. ‘മലപ്പുറം ശുഅദാക്കള്‍ ചിന്ത്‌ (വായപുള്ളി മാമുട്ടി), ‘മലപ്പുറം ചി ന്ത്‌ (കാടായിക്കല്‍ മൊയ്തീന്‍കുട്ടിഹാജി), “മലപ്പുറം നേര്‍ച്ചപ്പാട്ട്‌ (മുസ്ല്യാര കത്ത്‌ അഹമ്മദ്‌ കുട്ടി), “മലപ്പുറം നേര്‍ച്ചപ്പാട്ട്‌ (അ.ക.) എന്നിവ ഉദാഹരണം. അറബിയിലുള്ള മലപ്പുറംശുഹദാക്കയുടെ മലിദും സമാന്രപമേയം ഉള്‍ക്കൊ ളളുന്നു. ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ നല്ല ഗ്പചാരംനേടിയിരുന്ന ഒരു കോല്‍ക്കളിപ്പാട്ടിലും ഈ സ്വാധീനം കാണുന്നുണ്ട്‌. അതിലെ ഒരു ഭാഗം നോക്കുക: “തന്താ താനാ തതിനാ തത്ത്‌ - തന്താ താനിന്നാനോ തന്താ മലര്‍ തന്തരുള്‍ മലപ്പുറം സൈദാരോ സ്വന്തം ജൂമഅത്തു പളളി, ചുട്ടിടാനവസ്ഥ ബിളഭ്ളി അന്തപാറനമ്പി തുള്ളി, ആകെ ഒര; മിത്തകളളി കള്ളികള്‍ അറിന്ത്‌ ശില - മായവര്‍കള്‍ കൂടിയേ കളരി പൊരുതുവാനായ്‌ തമ്മില്‍ തമ്മില്‍ പാടിയേ ഉരണുറക്കുടന്‍ ഒഴിച്ച്‌ ഉമ്മാബാവായെ തൃമജിച്ചു ഉപ്പ മക്കളെപ്പിടിച്ച്‌ സങ്കടക്കണ്ണീരൊഴിച്ചു സങ്കടപ്പയിതലിന്റെ ബാവായിതാ പോകുമേ സാരമില്‍ നമുക്കു രക്ഷ, ചെയ്യാനിനിയാരുമേ വൈദൃരുടെ കാവൃത്തിലെ പോരാളികള്‍ ബന്ധുക്കളോട്‌ വിടപറയുന്ന വികാരഭരിതമായ രംഗം, കോല്‍ക്കളിയുടെ താളത്തിനനുസരിച്ച്‌ ചിട്ടപ്പെടു ത്തിയ പാട്ടുകളുണ്ട്‌. അതിന്റെ ആശയാനുവാദമാണ്‌ ഈ വരികളും. വൈദ്യര്‍ക്കൃതികള്‍ ദൃശൃയ-്രാവഴ്ച മാധ്യമങ്ങളില്‍ മാപ്പിളപാട്ടുകള്‍ ജനകീയമാകുന്നതിനും, സാമുദായികമായ അതിര്‍വര മ്പുകള്‍ ഭേദിക്കുന്നതിനും ഇടയാക്കിയ സാഹചര്യങ്ങളില്‍ പ്രധാനം ദൃശൃ- ശ്രാഡ്യമാധ്യമങ്ങളുടെ വ്യാപനമാണ്‌. 190-നു ശേഷം ഗ്രാമഫോണ്‍ റിക്കോര്‍ 316 ഡുകളും, റേഡിയോയും പചാരത്തില്‍ വന്നതോടെ ഈ മാറ്റം ്പുകടമായി തുട ങ്ങി. മാപ്പിളപ്പാട്ടുരംഗത്തെ ്പരശസ്തകലാകാരന്മാര്‍ ആലപിച്ച ഗാനങ്ങളില്‍ ആ മേഖലയിലുള്ള ക്ലാസ്വികരചനകളായി അറിയപ്പെടുന്ന വൈദ്യര്‍ക്കൃതികള്‍ക്ക്‌ മുഖൃയസ്ഥാനമുണ്ടായിരുന്നു. കോഴിക്കോട്‌ ആകാശവാണിനിലയം ആഴ്ചക ളില്‍ രണ്ടുതവണ 25 മിനിറ്റ്‌ വീതം ഇവയുടെ ്പരക്ഷേപണത്തിന്‌ സമയം അനു വദിച്ചിരുന്നു. വൈദ്യര്‍ റേഡിയോനാടകം വൈദ്യരുടെ ജീവിതവും സാഹിത്യ്രപവര്‍ത്തനങ്ങളും പ്രമേയമാക്കി രചി ചു റേഡിയോനാടകമാണ്‌ “മഹാകവി മോയിന്‍കുട്ടി വൈദൃര്‍”. 2013-ലെ അഖില കേരളറേഡിയോനാടകോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ ആകാശവാണി നിലയങ്ങള്‍ ഇതു പ്രക്ഷേപണം ചെയ്തു. നാടക്രപവര്‍ത്തകനായ ഹിരണ്യ നാണ്‌ ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്‌. ചലച്ചിത്രഗാനങ്ങള്‍ ടട0-നു ശേഷം തനത്‌ ഇശലുകളിലുള്ള മാപ്പിളപ്പാട്ടുകള്‍ സിനിമയിലും നാടകങ്ങളിലും (്പതൃക്ഷപ്പെടുന്നുണ്ട. മാപ്പിളപ്പാട്ടുകളിലെ ഈണവഴക്കങ്ങ ളുടെ ലാവണ്യം തിരിച്ചറിഞ്ഞ്‌, അവയ്ക്ക്‌ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിക്കൊടുക്കുന്നതിന്‌ പി. ഭാസ്ക്കരന്‍, വയലാര്‍, കെ. രാഘവൻമാസ്റ്റര്‍, ബാബുരാജ്‌ എന്നിവര്‍ നടത്തിയ ശ്രമം ്രാധാനൃമര്‍ഹിക്കുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ സിനിമയില്‍ ആദ്യമായി ്രതൃക്ഷപ്പെടു ന്നത്‌ ഒരു തമിഴ്ചിശ്രത്തിലൂടെയാണ്‌. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ക്കിട യില്‍ കടന്നുവന്ന മാപ്പിളപ്പാട്ട ശീലിലുള്ള “എന്തിനാണ്‌ പുങ്കരളേ, പന്തിരണ്ടി ലാക്കണ്‌ /എപ്പളാണ്‌ പൂമരം വിരിഞ്ഞു തേന്‍ കുടിക്കണ്‌ എന്ന വരികളായി രുന്നു അത്‌. അതിനുശേഷം വന്ന “അമ്മ എന്ന സിനിമയ്ക്കു വേണ്ടി കെസ്സ്‌ എന്ന ഇശലില്‍ പി. ഭാസ്ക്കരന്‍ നടത്തിയ രചനയായിരുന്നു ഈ വിഭാഗത്തിലെ പുര്‍ണസ്വഭാവമുള്ള ആദൃഗാനം. പി. ഭാസ്്‌ക്കരന്റെ “കായലരികത്ത്‌” എന്ന ഗാനമാണ്‌ ഈ രംഗത്ത്‌ വഴി ത്തിരിവാകുന്നത്‌. 1954-ല്‍ പുറത്തുവന്ന “നീലക്കുയില്‍” എന്ന സിനിമയിലെ ഈ ഗാനം മോയിന്‍കുട്ടി വൈദൃരുടെ ബദര്‍ ഖിസ്തപ്പാട്ടിലെ, “ആന പോദസുല്‍ ഇലാഹരി ഹംസ ചാടിയടുത്തുടന്‍ ആരെടാ, ശുജഅത്തുരത്തെമൈ ഹളില്‍ നിണ്ട്‌ കുടിപ്പവന്‍' 317 എന്ന വരികളുടെ മട്ടില്‍ രചിച്ചതാണ്‌. പിന്നീട്‌ “അസുരവിത്ത്‌ എന്ന ചി്രത്തി നൂ വേണ്ടി പി. ഭാസ്ക്കരന്‍ രചിച്ച, പകലവനിന്ന്‌ മറയുമ്പം, അകിലു പുതച്ച മുറിക്കുള്ളില്‍ പനിമതി ബിംബമുദിച്ച പോല്‍ പുതുമണവാട്ടി-ഏഴാം ബഹറിനകത്ത്‌ ഹൂറിപോലെ മതിമറിമാന്‍കുട്ടീ എന്ന ഗാനവും വൈദ്യരോട്‌ കടപ്പെട്ടിരിക്കുന്നു. ബദ്റുല്‍മുനീറിലെ, “തടകിമണത്തെ സമയത്തില്‍, ഉടനവനെത്തി മനസ്തുള്ളില്‍ സരസിജമുറ്റെ മദുരത്തേന്‍ ഹുസ്നുല്‍ ജമാലാ- അവളുടെ തരം അഹ്ദൊക്കെ മറന്തീടും എനതുടെ ഹാലാതല്‍്‌ എന്ന വരികളുടെ ചൊല്‍വടിവാണ്‌ ഇതിനുള്ളത്‌. വിവിധകാലങ്ങളില്‍ പുറത്തിറങ്ങിയ ഏതാനും മലയാളചലച്ചിശ്രങ്ങളില്‍ വൈദ്യരുടെ രചനകള്‍ (്പയോജനപ്പെടുത്തിയിട്ടുണ്ട. ആയിഷ(1964) എന്ന ചിശ്രത്തിന്റെ സംവിധായകന്‍ ആര്‍.കെ. ശേഖര്‍ ആണ്‌ ഇതിനു തുടക്കം കുറി ക്കുന്നത്‌. ഈ സിനിമയിലെ “പുമകളാനെ ഹുസ്നുല്‍ ജമാല്‍', എന്ന ഗാന മാണ്‌ സിനിമയില്‍ ഉപയോഗിച്ച ആദ്യ വൈദൃര്‍ക്കൃതി. തുടര്‍ന്ന്‌ പി.എന്‍. മേനോന്റെ “ഓളവും തീരവും” (1970) എന്ന ചിശ്രത്തിലും ബദ്റുല്‍മുനീറിലെ “ഒയ്യെ എനിക്കുണ്ട്‌ , “തടകിമണത്തെ സമയത്തില്‍” എന്നീ ഇശലുകള്‍ ഉള്‍പ്പെ ടൃത്തി. 1973-ല്‍ പുറത്തിറങ്ങിയ “മരം” എന്ന സിനിമയില്‍ (സംവിധാനം യൂുസ ഫലി കേച്ചേരി) വൈദ്യരുടെ രണ്ടു രചനകളുണ്ട്‌. ബദ്റുല്‍മുനീറിലെ “കണ്ടാറ ക്കട്ടുമ്മല്‍', 'ചിത്തിരത്താലെ പണിത കൂട്ടില്‍” എന്നീ ശീലുകളായിരുന്നു അത്‌. ഐ.വി. ശശി സംവിധാനം ചെയ്ത “192൪ എന്ന ചിത്രത്തിലും (1988), “മുത്തു നവരത്നമുഖം കത്തിടും മയിലാളെ്‌ എന്ന വൈദൃരുടെ കത്തുപാട്ട്‌ കടന്നു വരുന്നുണ്ട. അതുപോലെ മുഹമ്മദ്‌ അബ്ദുറഹിമാന്റെ ജീവിതത്തെ ആധാര മാക്കി പി.ടി. കുഞ്ഞിമുഹമ്മദ്‌ സംവിധാനംചെയ്ത “വീരപു്രനില്‍' (2011), “ബദര്‍ ഖിസ്മ്‌ യിലെ “തുടരെ മദ്ദളവും” എന്നു തുടങ്ങുന്ന ഇശല്‍ ്പതൃക്ഷപ്പെടു ന്നുണ്ട്‌. മലയാളചലച്ചി്രഗാനശാഖയുടെ ചരി്രത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാ ത്ത അംഗീകാരമാണ്‌ വൈദ്യര്‍ക്കു ലഭിച്ചതെന്ന്‌ ഈ ഉദാഹരണങ്ങള്‍ സൂചിപ്പി ക്കുന്നു. ഒന്നേകാല്‍നൂറ്റാണ്ടിനു മുമ്പ ജീവിച്ച ഒരു കവിയുടെ രചനകള്‍, മാറി 318 മാറിവരുന്ന തലമുറകളുടെ അഭിരുചിയോട്‌ സംവദിക്കുന്നുവെന്നത്‌ അതിന്റെ ജനകിീയസ്വഭാവത്തെയാണ്‌ വൃക്തമാക്കുന്നത്‌. റിയാലിറ്റി ഷോ സമൂഹത്തിന്റെ മനോഭാവത്തെയും(Attitude), അഭിരുചിയെയും (Aptitude) രൂപപ്പെടുത്തുന്നതില്‍ ദൃശൃമാധ്യമങ്ങള്‍ക്ക്‌ നിര്‍ണായകമായ പങ്കുണ്ട്‌. രണ്ടായി രാമാണ്ടുവരെ ഈ മേഖലയില്‍ ചലച്ചിത്രങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം, ഇ പ്പോള്‍ ഗ്രാമങ്ങളില്‍പോലും സര്‍വ്വസാധാരണമായി മാറിയ ടെലിവിഷന്‍ ഏറ്റെ ടൂത്തുകഴിഞ്ഞു. ടി.വി. ചാനലുകള്‍ പ്രക്ഷേപണംചെയ്യുന്ന വിനോദപരിപാടി കളില്‍ റിയാലിറ്റി ഷോകള്‍ക്ക്‌ ഏറെ ആസ്വാദകരുണ്ട്‌. ഇവയില്‍ ഒരു വിഭാഗം മാപ്പിളപ്പാട്ടുകള്‍ക്ക്‌ മാര്തമായുള്ള മത്സരങ്ങളാണ്‌. മലയാളത്തില്‍ ഏറ്റവും കൂടു തല്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്തുവരുന്ന റിയാലിറ്റി ഷോകള്‍ ഇതാണ്‌. ചാനല്‍ രംഗത്ത്‌ മാപ്പിളപ്പാട്ട റിയാലിറ്റി ഷോകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ സ്വകാരൃചാനലായ കൈരളിയായിരുന്നു. “പട്ടുറുമാല്‍” എന്ന പേരില്‍ 2008 ല്‍ ഗപക്ഷേപണമാരംഭിച്ച ഈ പരിപാടി ഇപ്പോഴും തുടരുന്നു. തുടര്‍ന്ന്‌ സമാനസ്വഭാവമുള്ള പരിപാടികള്‍ മറ്റുചാനലുകളും ആരംഭിച്ചു. “മൈലാഞ്ചി (ഏഷ്യാനെറ്റ്‌) “കസവുതട്ടം (അമൃത), “മാപ്പിളപാട്ട്‌ (ജയ്‌ ഹിന), “പതിനാലാംരാവ്‌' (മീഡിയവണ്‍), “കുപ്പിവള (ദര്‍ശന) എന്നിങ്ങനെ കൈരളിയ ടക്കം ആറ്‌ ്രധാനചാനലുകളില്‍ ഇത്തരം റിയാലിറ്റിഷോകളുണ്ട്‌. വിവിധ ജില്ലകളില്‍ കേബിള്‍നെറ്റ്വര്‍ക്ക്‌ ഉപയോഗിച്ചു നടത്തുന്ന ്രാദേശിക ചാനലു കളിലും ഇത്തരം പരിപാടികളുണ്ട്‌. മാപ്പിളപ്പാട്ടിനുമാ്രമായി ര്പൃത്യേക പരിപാ ടിയില്ലെങ്കിലും മറ്റൊരു സ്വകാരൃചാനലായ സൂരൃടിവിയുടെ “സൂര്യസിംഗര്‍' ല്രോഗ്രാമില്‍ ഒരു ണ്ട്‌ ഇതിനായി മാറ്റിവച്ചതു കാണാം. വൈദ്യരുടെ ഇശലുകള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ നേരിട്ടാസ്വ ദിക്കാനും, അദ്ദേഹത്തിന്റെ കാവൃഭാഷയുടെയും സര്‍ഗാത്മകജീവിതത്തിന്റെ യും സവിശേഷതകള്‍ സംബന്ധിച്ച പ്രാഥമികസാക്ഷരത കൈവരിയ്ക്കാനും ഇതു സഹായകമായി. മത്സരങ്ങള്‍ക്കു വിധികര്‍ത്താക്കളായെത്തുന്ന പ്രമുഖ ഗായകരും വിദഗ്ധരും ഓരോ പാട്ടിന്റെയും പശ്ചാത്തലവും, രചയിതാവിനെ സംബന്ധിച്ച വിവരങ്ങളും വിശദീകരിക്കുന്നതിനാല്‍ ആസ്വാദനപ്രകിയ എളു പ്പമാകുന്നു. വൈദ്യരുടെ രചനകള്‍മാ(തം ഉള്‍പ്പെടുത്തിയുള്ള ്രതൃ്യേക രണ്ടു കളും ചില ചാനലുകളിലുണ്ട്‌. 319 വൈദ്യര്‍ക്കൃതികളും മത്സരവേദികളും കേരളത്തിലെ സ്കൂള്‍-കോളേജ്‌ കലോത്സവങ്ങളിലും മറ്റു മത്സരപരി പാടികളിലും ഒരു മത്സരയിനമായി മാപ്പിളപ്പാട്ടുകള്‍ പരിഗണിച്ചുവരുന്നു. മാപ്പി ളപ്പാട്ടിന്റെ ഈണത്തിനനുസൃതമായി രചിക്കപ്പെടുന്ന പുതിയ പാട്ടുകള്‍, സിനി മാഗാനങ്ങള്‍ എന്നിവ ഇത്തരം വേദികളില്‍ പൊതുവെ പരിഗണിക്കപ്പെടാറില്ല. അതിന്റെ നിയമങ്ങള്‍ പാലിച്ചു രചിക്കുന്ന കൃതികളില്‍ സന്ദര്ൃയവും സാഹിതൃ ഭംഗിയും ഒത്തിണങ്ങിയ രചനകള്‍ക്കാണ്‌ പ്രാധാന്യം. വര്‍ഷങ്ങളായി ഈ ഇന ത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികവുപുലര്‍ത്തുന്ന ഗായകരേറെയും ആലപിക്കുന്നത്‌ വൈദ്യരുടെ ്രധാനകൃതികളില്‍ നിന്നുളള ഇശലുകളാണ്‌. പുതുതലമുറയുടെ രംഗ്രപവേശം പഴയഗാനങ്ങള്‍ അപ്രസക്തമായെന്നും, പാശ്ചാതൃയസംഗീതത്തിന്റെ ചുവ ടൂ പിടിച്ചുള്ള രചനകള്‍ക്കും, ആലാപനരിതികള്‍ക്കും മാര്രമേ, പുതുതല മുറയെ സ്വാധീനിക്കാനാവു എന്നും കരുതുന്ന ഗാനരചയിതാക്കളും സംഗീത സംവിധായകരും ധാരാളമുണ്ട്‌. രണ്ടായിരമാണ്ടിനു ശേഷം പുറത്തിറങ്ങിയ മല യാളചലച്ചിത്രഗാനങ്ങളിലും, സംഗീത ആല്‍ബങ്ങളിലും ഈ പ്രവണതയുടെ ഫലമായുണ്ടായ നിരവധി പാട്ടുകളുണ്ട്‌. സംഗീതരംഗത്ത്‌ പുതിയ പരീക്ഷണങ്ങളുമായി രംഗത്തുവന്ന ചില മ്യു സിക [ട്രൂപ്പുകള്‍ ഇതിന്‌ പുതിയൊരുഭാവം നല്‍കാന്‍ ശ്രമിക്കുന്നതു കാണാം. പഴയ ജന്രപിയഗാനങ്ങള്‍ക്ക്‌ പൃതിയ ഈണവും പശ്ചാത്തലസംഗീതവും നല്‍ കി അവതരിപ്പിക്കുന്ന രീതിയാണത്‌. ഇത്തരം സംഘങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടുകളില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വിഭാഗം മോയിന്‍കുട്ടി വൈദ്യരുടെ ക്ലാസ്സിക സ്വഭാവമുള്ള രചനകളാണ്‌. അവയുടെ പരമ്പരാഗത ഇശല്‍വഴക്കങ്ങ ളില്‍നിന്നു പുറത്തുകടന്ന്‌ പടിഞ്ഞാറന്‍ സംഗീതത്തിന്റെ താളത്തിനനുസൃത മായി ചിട്ടപ്പെടുത്തിയും ചുവടുകള്‍ നല്‍കിയുമാണ്‌ അവര്‍ അരങ്ങിലെത്തിക്കു ന്നത്‌. ഇതിനു സമാനമായ പരീക്ഷണം കഥാഗ്രസംഗം, പാടിപ്പറയല്‍ എന്നീ രംഗങ്ങളിലെ കലാകാരന്‍മാര്‍ നാലുപതിറ്റാണ്ടു മുമ്പുമുതല്‍ നടത്തിയിരുന്നു. വൈദ്യരുടെ ഇശലുകളില്‍ ചിലത്‌ ഹിന്ദിസിനിമകളിലെ ജന്രപിയഗാനങ്ങളുടെ ഈണത്തില്‍ അവതരിപ്പിക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്‌. പാട്ടുകളുടെ തനിമ നഷടപ്പെടുത്തുന്നു, എന്ന ആരോപണം ഉന്നയിക്കാ മെങ്കിലും വൈദ്ൃര്‍ക്കൃതികള്‍ക്ക്‌ കൈവരുന്ന ഈ നൂതന സംഗീതഭാഷ്യം ്രസക്തമാവുന്നുണ്ട. സംഗീതലോകത്തെ ആധുനികപവണതകളുള്‍ക്കൊണ്ട്‌ പൃതിയ വ്യവഹാരമണ്ഡലങ്ങള്‍ സ്വീകരിക്കുന്നതിനും, നിലനില്‍ക്കുന്നതിനു 320 മുള്ള അവയുടെ കരുത്തും ചലനാത്മകതയും അടയാളപ്പെടുത്തുകയാണി വിടെ. സ്വാധീനം വിവിധകലാരുപങ്ങളില്‍ മോയിന്‍കുട്ടി വൈദൃരുടെ സര്‍ഗാത്മകജീവിതവും, കൃതികളും വിവിധ കേരളീയ കലാരൂപങ്ങളില്‍ ചെലുത്തിയ സ്വാധീനം പഠനവിധേയമാക്കേണ്ട തുണ്ട്‌. വൈദ്യര്‍തന്നെ, തുടക്കംകുറിച്ച പാടിപ്പറയലില്‍ അദ്ദേഹത്തിന്റെ രചന കള്‍ക്കു കൈവന്ന പ്രാമുഖ്യം പരിശോധിച്ചു കഴിഞ്ഞു. കവിയുടെ കാലത്തു നിലവിലിരുന്നതോ, പില്‍ക്കാലത്തു ്രചാരത്തില്‍ വന്നതോ ആയ മറ്റു ചില കലാരൂപങ്ങളില്‍ കൂടി (്പകടമാവുന്ന സ്വാധീനത്തിന്റെ സ്വഭാവവും വ്യാപ്തി യും അന്വേഷിക്കാം. 1. കോല്‍ക്കളി കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ചെറിയ രൂപഭേദങ്ങളോ ടെ പ്രചാരത്തിലുള്ള നാടന്‍കലാരുപമാണ്‌ കോല്‍ക്കളി. നായര്‍, ഈഴവര്‍, കുറിച്യര്‍, കുറുമര്‍, കണക്കര്‍ തുടങ്ങിയ ഹൈന്ദവവിഭാഗങ്ങള്‍ക്കിടയിലും മല ബാറിലെ മുസ്‌ലിംകള്‍ക്കിടയിലും, ലക്ഷദ്ധീപ്‌ നിവാസികള്‍ക്കിടയിലും പതി റാണ്ടുകളായി ഈ കലാരൂപം നിലനിന്നു പോരുന്നു. പൊതുവെ പുരുഷന്‍മാ രാണ്‌ ഇതവതരിക്കാറുള്ളത്‌. നല്ല മെയ്‌വഴക്കം ആവശ്യമായ ഈ കലാരൂപ ത്തിന്‌ കളരിയുടെ ചുവടുകളുമായും ബന്ധമുണ്ട്‌. മധ്യകാലകേരളത്തില്‍ ആയോധന കലകള്‍ക്കു പ്രസിദ്ധമായിരുന്ന കടത്തനാടന്‍ കളരിയുമായും, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ പൂരക്കളിയുമായും ബന്ധപ്പെട്ടാവാം ഇതു ്രചാരം നേടിയത്‌. ത്രിമൂര്‍ത്തികളെ സങ്കല്‍പ്പിച്ചുകൊണ്ട്‌ മൂന്നുതിരിയിട്ടു കത്തിച്ചുവച്ച നില വിളക്കിന്റെ സാന്നിദ്ധ്യത്തിലണ്‌ നായര്‍, കുറിചൃര്‍, കുറുമര്‍ തുടങ്ങിയ വിഭാഗ ക്കാരുടെ കോല്‍ക്കളി അരങ്ങേറുക. തുടക്കം വന്ദനം, കളി, തൊഴല്‍ എന്നീ പ്ടവുകളോടെയായിരിക്കും. ചെറുചെണ്ടയും കൈമണിയും വാദ്യങ്ങളായി ഉപ യോഗിക്കും. മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ കാണുന്ന കോല്‍ക്കളിയില്‍ വേഷ ത്തിലും പാട്ടുകളിലും മാപ്പിളത്തനിമ ദൃശൃമാണ്‌. നിലവിളക്ക്‌ ഉപയോഗിക്കാ റില്ല. എട്ടുമുതല്‍ പതിനാറുവരെ അംഗങ്ങളുണ്ടാവും. സംഘാംഗങ്ങളുടെ എണ്ണം ഇരട്ടസംഖ്യയാവേണ്ടതുണ്ട്‌. പനയുടെ തടികൊണ്ട്‌ ഒരേ വലിപ്പത്തില്‍ നിര്‍മ്മി ക്കുന്ന കോലുകളാണ്‌ ഉപയോഗിക്കുന്നത്‌. 321 ഈ കലാരുപത്തിനു തുടക്കം കുറിക്കുമ്പോള്‍, മോയിന്‍കുട്ടി വൈദ്യര്‍ പ്രധാന പങ്കുവഹിച്ചതായി കോല്‍ക്കളി ആചാര്യനായ എടരിക്കോട്‌ ആലി ക്കുട്ടി ഗുരിക്കള്‍ രേഖപ്പെടുത്തുന്നു. കണ്ണൂരിലെ അറയ്ക്കല്‍ അലിരാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ വൈദ്യരും, അദ്ദേഹത്തിന്റെ സുഹൃത്തായ പേര്‍ഷ്യന്‍പണ്ഡിതന്‍ നിസാമുദ്ദീനും സംബന്ധിച്ചിരുന്നു. ചടങ്ങിനോടനുബന്ധിച്ചു അവതരിപ്പിക്കുന്നതിനായി പൈത ല്‍മരക്കാര്‍ എന്ന തൊഴിലാളിയാണ്‌ ഇതിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത്‌. ആദ്യ അവതരണത്തിനു നേതൃത്വം നല്‍കിയതും അദ്ദേഹം തന്നെ. കോല്‍ക്കളി യില്‍ “വൈമലക്കുത്ത്‌ എന്നറിയപ്പെടുന്ന ശൈലിയായിരുന്നു അത്‌. കളിക്കാര്‍ ക്ക്‌ പാടുന്നതിനായി ഓപ്പനച്ചായല്‍- മുറുക്കം ഇശലുകളില്‍ മോയിന്‍കുട്ടി വൈദ്ൃര്‍ ഒരുപാട്ടു രചിച്ചു. അറയ്ക്കല്‍രാജാവ്‌ പുനര്‍നിര്‍മ്മിച്ച മുഹ്യിദ്ദീന്‍ പള്ളിയുടെ വര്‍ണനയാണ്‌ പാട്ടിന്റെ ഗ്രമേയം. “മന്നില്‍ മികന്തെ ബഹു- മാനമാം കണ്ണുരറക്കല്‍ മഹിമാസുഖത്തില്‍ വാഴും അലി രാജ ഹബീബ്‌ സുല്‍ത്താന്‍ പ്ൃന്നാരമെത്തേ പുകള്‍ മുഹ്യിദ്ദീന്‍ പള്ളിതന്നെ പൊലിവാല്‍ പൊളിത്ത്‌ പണി ചെയ്തീന്‍ കല്‍പിത്തെ പിന്നെ” എന്നായിരുന്ന ആ ഗാനത്തിന്റെ തുടക്കം. പൈതല്‍മരക്കാരുടെ ശിഷ്യനായ ഹുസ്തന്‍കുട്ടി തലശ്േരിയില്‍നിന്നും കളി പരിശീലിച്ചശേഷം സ്വദേശമായ കോഴിക്കോട്‌ തെക്കുംതലയിലെത്തി, അവിടെയും ഒരു സംഘത്തിനു രൂപം നല്‍കി. ആദ്യമായി പരിശീലനം നേടിയ പതിനാറു പേരെ പൈതൽല്‍മരക്കാര്‍ കോഴിക്കോടുവന്ന്‌ കോലു നല്‍കി ആശിര്‍ വദിച്ചുവശ്രേ.” മറ്റു കോല്‍ക്കളിരുപങ്ങളില്‍ കാണുന്നതുപോലെ മാപ്പിളകോല്‍ക്കളി യിലും വായ്ത്താരിയും, നാടന്‍പാട്ടുകളും, ഉപയോഗിക്കുന്നുണ്ടെങ്കിലും കെസ്സുപാട്ടുകള്‍, പടപ്പാട്ടുകള്‍ മുതലായവയ്ക്കാണ്‌ മുഖ്യസ്ഥാനം. ഇത്തരത്തി ലുള്ള നാല്‍പ്പത്തിനാലുപാട്ടുകള്‍, ബീരാന്‍കോയ ഗുരുക്കളുടെ “മാപ്പിള കോല്‍ ക്കളി” എന്ന ശ്രന്ഥത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. വൈദൃരുടെ ബദ്റുല്‍മുനീര്‍, 322 ബദര്‍ ഉഹദ്‌, മലപ്പുറം പടപ്പാട്ടുകള്‍, വണ്ടും പൂവും മുതലായ കൃതികളിലെ ഭാഗങ്ങളാണ്‌ ഇവയിലേറെയും. വൈദ്യരുടെ ഇശലുകള്‍ കോല്‍ക്കളിയില്‍ കടന്നുവരുന്നത്‌ മാപ്പിള കോല്‍ക്കളിയുടെ മാ്രം സവിശേഷതയല്ല. കൊണ്ടോട്ടി, മലപ്പുറം നേര്‍ച്ചക ളൂടെ ഭാഗമായി നിലവിലുണ്ടായിരുന്ന പെട്ടി വരവുഘോഷയാത്രകളില്‍ കണ ക്കര്‍, ചെറുമര്‍ എന്നീ വിഭാഗക്കാരുടെ കോല്‍ക്കളിയുണ്ടായിരുന്നു. അവരുടെ പാട്ടുകളില്‍ നാടന്‍പാട്ടുകളോടൊപ്പം വൈദ്ൃയര്‍ക്കൃതികളിലെ ഭാഗങ്ങളും തന തായ ഇശലുകളില്‍ പാടി അവതരിപ്പിച്ചിരുന്നു. 2. പരിചമുട്ടുകളി കളരിയുമായി ബന്ധപ്പെട്ടു രൂപംകൊണ്ട കലാരൂപമാണ്‌ പരിചമുട്ടുകളി. കേരളത്തിലെ വിവിധ ്പദേശങ്ങളിലും ലക്ഷദ്വീപിലും ഇതു ്രചാരത്തിലുണ്ട്‌. കോട്ടയം, എറണാകുളം ജില്ലകളില്‍ ലത്തീന്‍ ഖ്രെകസ്തവര്‍ക്കിടയിലും മലബാ റില്‍ മുസ്ലിംകള്‍ക്കിടയിലും, വിവിധ ദലിത്വിഭാഗങ്ങള്‍ക്കിടയിലും ചെറിയ രുപഭേദങ്ങളോടെ ഇതു നിലനിന്നുപോന്നിരുന്നു. ഈ കളിയില്‍ ആറുമുതല്‍ പതിനാറുവരെ പുരുഷന്‍മാര്‍ ഉള്‍ക്കൊള്ളു ന്ന സംഘവും ഒരു ആശാനുമുണ്ടാകും. പള്ളിമുറ്റങ്ങളോ, വീടുകളുടെ പരിസ രമോ വേദിയാകാം. വൃത്താകൃതിയില്‍ നില്‍ക്കുന്ന കളിക്കാരുടെ മധ്യത്തില്‍ നിന്നു, കൈമണികൊട്ടി പാടിത്തുടങ്ങും. പാട്ട ഏറ്റുപാടിക്കൊണ്ട്‌ കളിക്കാര്‍ ചുവടുവയ്ക്കുകയും വാളും പരിചയും പരസ്പരം മുട്ടിച്ചു കളിക്കുകയും ചെയ്യും. മറ്റു വിഭാഗങ്ങളുടെ പരിചമുട്ടുകളിയില്‍ നിന്ന്‌ മാപ്പിളമാരുടെ പരിച മുട്ടുകളി ചില അംശങ്ങളില്‍ വൃത്ൃയസ്തത പുലര്‍ത്തുന്നു. നിലവിളക്ക്‌ ഉപയോ ഗിക്കുന്ന പതിവില്ല. വെള്ളമുണ്ട്‌ തറ്റുടുത്ത്‌ അതിനുമീതെ ചുവന്ന കച്ചകെട്ുി, തലയില്‍ ഉറുമാല്‍ കെട്ടിയാണ്‌ കളിക്കുക. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളില്‍ നടത്തിവരുന്ന ഈ കലാപ്രകടനത്തിനായി അറബി മലയാളത്തില്‍ നിരവധിപാട്ടുകള്‍ രചിച്ചിരുന്നു. പാട്ടുകളില്‍ വൈദൃരുടെ രചനകള്‍ക്ക്‌ ഇവിടെയും സ്ഥാനമുണ്ട്‌. ബദര്‍ പട, ഉഹദ്‌ പട തുടങ്ങിയ പടപ്പാട്ടുകള്‍ ഇതില്‍ പാടാറുണ്ട്‌. ബദര്‍ പടപ്പാട്ടിലെ “പുറപ്പെട്ബുജാഹിലുടന്‍ കിബ്ര്‍/പൊങ്കിയെളുന്ത്‌ ലിബാസ്‌ ചമൈന്ത്‌ മുത ലായ ഇശലുകള്‍ ഉദാഹരണം. ° 323 3. ചീനിമുട്ട ക്ഷേത്രോത്സവങ്ങളുടെയും ഘോഷയാത്രകളുടെയും അവിഭാജ്യഘടക മായി മാറിയ പഞ്ചവാദ്യത്തെ അനുസ്മരിപ്പിക്കുന്ന മാപ്പിളകലാരൂപമാണ്‌ ചീനി മുട്ട. “മുട്ടുംവിളിയും” എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്‌. പേരു സൂചിപ്പിക്കു ന്നതുപോലെ മദുളം, തിമില, ഇടയ്ക്ക, ഇലത്താളം, കൊമ്പ്‌ എന്നീ അഞ്ചു വാദൃത്തിന്റെ മേളനമാണ്‌ പഞ്ചവാദ്യം. എന്നാല്‍ ചീനിമുട്ടില്‍ മൂന്ന്‌ വാദ്യമേ യുള്ളു. ഷഹനായിയോടു സാമൃമുള്ള ചെറിയ കുഴലാണ്‌ ചീനി. അതിനാല്‍ “മാപ്പിള ഷഹനായി' എന്ന പേരും ഇതിന്‌ അടുത്ത കാലത്ത്‌ കൈവന്നിടുണ്ട്‌. ഇതിനോടൊപ്പം മുരശ്‌ (ചെറിയ ചെണ്ട), ഒറ്റ (ഒരു തരം ചെണ്ട) എന്നിവയും ഉപയോഗിക്കുന്നു. ഈ കലാരൂപം ഏതുകാലത്താണ്‌ ഉത്ഭവിച്ചതെന്ന്‌ വൃക്ത മല്ല. ബദ്റുല്‍മുനീറിലെ ന1്-ാം ഇശലില്‍ കാണുന്ന ഒരു പശ്ചാത്തലചിത്രീകര ണത്തില്‍ ഇതു പരാമര്‍ശിച്ചുകാണുന്നതിനാല്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ ര്പചാര ത്തിലുണ്ടായിരുന്നുവെന്ന്‌ അനുമാനിക്കാം. നേര്‍ച്ചയിലെ പെട്ടിവരവുകളുടെ അകമ്പടിയായാണ്‌ പ്രധാനമായും ചീനിമുട്ട അവതരിപ്പിച്ചിരുന്നത്‌. കോഴിക്കോട്‌ ഇടിയങ്ങര, മലപ്പുറത്തെ കൊ ണ്ടോട്ടി, മോങ്ങം, കരുവന്‍തുരുത്തി എന്നിവിടങ്ങളിലും, മധ്യകേരളത്തിലെ ചില പള്ളികളിലും നടക്കുന്ന നേര്‍ച്ചകളില്‍ ഇതിന്‌ വലിയ പ്രാധാന്യയമുണ്ടാ യിരുന്നു. ഏറെക്കുറെ നാമാവശേഷമായി മാറിക്കഴിഞ്ഞ ഈ കലാരൂപത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ മുഖൃപങ്കുവഹിച്ച കലാകാരനായിരുന്നു കൊണ്ടോട്ടിസ്വദേശിയായ വലിയകത്ത്‌ കുട്യാലി. മല ബാറിലെ വിവിധകേന്ദരങ്ങളിലെ നേര്‍ച്ചയുത്സവങ്ങളില്‍ അമ്പതുവര്‍ഷത്തി ലേറെ ചീനിമുട്ട അവതരിപ്പിച്ച കുട്യാലിക്ക്‌ മോയിന്‍കുട്ടി വൈദ്യരുടെ മിക്ക ഇശലുകളും ഹൃദിസ്ഥമായിരുന്നു. ചീനിമുട്ട അരങ്ങേറുമ്പോള്‍ ചീനിയിലുടെ വായിക്കുന്നത്‌ വൈദ്യരുടെയും മറ്റും മികവുറ്റ മാപ്പിളപ്പാട്ടുകളാണെന്ന്‌ അദ്ദേ ഹം രേഖപ്പെടുത്തിയിട്ുുണ്ട്‌. ° 4. അറബനമുട്ട്‌ പ്രാചീനകാലം മുതലേ, അറേബ്യന്‍നാടുകളില്‍ പ്രചാരത്തിലിരുന്ന ദൃശൃകലാരുപമാണ്‌ അറബനമുട്ട. ആത്മീയചിന്താപ്രസ്ഥാനങ്ങളായ ത്വരീഖ ത്തുകളുടെ ആവിര്‍ഭാവത്തോടെയാണ്‌ കേരളത്തില്‍ ഇതിനുതുടക്കം കുറിക്കു ന്നത്‌. നാഗൂര്‍ പോലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലെത്തി, 324 വീടുതോറും കയറിയിറങ്ങി അറബന മുട്ടിപ്പാടുന്ന തമിഴ്‌ നാടോടിഗായകരെ ഒരു കാലത്ത്‌ കേരളത്തിലുടനീളം കാണാമായിരുന്നു. ശൈഖ്‌ അഹമ്മദുല്‍കബീര്‍ രിഫാഇ എന്ന സൂഫീആചാര്യന്റെ അപദാ നങ്ങളടങ്ങുന്ന അറബിബൈത്തുകള്‍ (കാവ്യം) ആലപിച്ചുകൊണ്ട്‌ നടത്തുന്ന രിഫാഇ റാത്തീബില്‍ അറബനമുട്ടലിന്‌ മുഖ്യസ്ഥാനമുണ്ട്‌. പത്തൊമ്പതാം നൂറ്റാ ണ്ടിലും, 20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലും വസൂരി, കോളറ മുതലായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ പുരുഷന്മാരുടെ സംഘം, രാത്രി നേരം പുലരുവോളം അറബനമുട്ടി ഗ്രാമങ്ങളില്‍ സഞ്ചരിക്കുന്ന പതിവുമുണ്ടാ യിരുന്നു. ഇ്രപകാരം ഒരനുഷ്ഠാനകലയായി നിലനിന്നുപോന്നിരുന്ന അറബന മുട്ടിന്‌ ഒരു ജനകീയവിനോദകലയുടെ സ്വഭാവംകൂടി ലഭ്യമാകുന്നത്‌ കഴിഞ്ഞ ശതാബ്ദത്തിന്റെ മധ്യത്തോടെയാണ്‌. ഗൃഹ്രപവേശം, വിവാഹം തുടങ്ങിയ വേ ളകളിലും, നേര്‍ച്ചയുത്സവങ്ങളിലും അരങ്ങേറാന്‍ തുടങ്ങിയതോടെ അറബിയി ലുളള ബൈത്തുകള്‍ക്കു പുറമെ, ്രധാന അറബിമലയാളകാവ്യങ്ങളിലെ ഭാഗ ങ്ങളും പാടാമെന്നായി. അനുഷ്ഠാനര്രധാനമായ അറബനമുട്ടിന്‌ “റാത്തീബ്‌ മുട്ട്‌ എന്നും, വിനോദ്രപധാനമായ രൂപത്തിന്‌ “കളിമുട്്‌ എന്നും സംജഞകള്‍ ഗപചാരത്തില്‍ വന്നു. രണ്ടിന്റെയും അവതരണക്രമത്തിലും വൃത്യാസങ്ങള്‍ കാണാം. ട്ട5-മുതലുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായി ഈ കലാരൂപത്തിന്‌ പുതുജീവന്‍ പകര്‍ന്ന കലാകാരനാണ്‌ ബക്കര്‍ എടക്കഴിയൂര്‍. കളിമുട്ടില്‍ പാടു ന്ന പാട്ടുകളില്‍ വൈദൃര്‍ക്കൃതികള്‍ക്കു മുഖ്യസ്ഥാനം കൈവരുന്നതിലും അദ്ദേ ഹത്തിന്‌ പങ്കുണ്ട്‌. “അറബനമുട്ട്‌ ചിട്ടകള്‍,പാട്ടുകളും' എന്ന പേരില്‍ സാംസ്‌കാ രികവകുപ്പിന്റെ ധനസഹായത്തോടെ അദ്ദേഹം തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥത്തില്‍ അറബനമുട്ടിലെ അഷ്ഠധ്വനികള്‍ വിശദമാക്കുന്നത്‌ വൈദൃര്‍ക്കൃ തികളിലെ ഉദാഹരണങ്ങള്‍ സഹിതമാണ്‌. ബദര്‍ പടപ്പാട്ടില്‍ നിന്നും തെരഞ്ഞെടുത്ത ഇശലുകള്‍ മാശ്രം ്രമാനുഗ തമായി കോര്‍ത്തിണക്കി, ദീര്‍ഘനേരം അവതരിപ്പിക്കാവുന്ന വിധം ഈ കലാ രൂപം അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട. കൊണ്ടോട്ടിയിലെ വൈദ്യര്‍സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ 1994 ഡിസംബര്‍ 24-നായിരുന്നു ഇതിന്റെ ആദ്യ അവതരണം. അറബന എന്ന വാദ്യോപകരണത്തിന്റെ സഹായത്തോടെ ഒരു വൈദ്യര്‍ക്കൃതിക്ക്‌ രംഗഭാഷ്യം നല്‍കാനുള്ള ആദ്യസംരംഭമായിരുന്നു അത്‌. 325 5. ചവിട്ടുകളി മലബാറിലെ ചെറുമര്‍, കണക്കര്‍, പുലയര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയി ലെ വിനോദകലയാണ്‌ ചവിട്ടുകളി. മലപ്പുറം, പാലക്കാട്‌, തൃശൂര്‍ ജില്ലകളി ലാണ്‌ ്രധാനമായും ഇത്‌ നിലവിലുള്ളത്‌. ക്ഷേേേതങ്ങളിലും കാവുകളിലും നട ക്കുന്ന ഉത്സവങ്ങളിലും ഓണം, വിഷു മുതലായ ആഘോഷവേളകളിലും ഇത) നടത്താറുണ്ട്‌. പുരുഷന്‍മാരുടെയോ, സ്രത്രീകളുടെയോ സംഘം വട്ടത്തില്‍ അണിനിരന്നാണ്‌ കളി തുടങ്ങുക. പാട്ടുപാടി അതിന്റെ താളത്തിനൊത്തു കൈ കൊട്ടിയും, ചവിട്ടിയും ചുവടുവയ്ക്കുന്നു. നടുവില്‍ നിലവിളക്കുതെളിയിച്ചു വയ്ക്കുന്ന പതിവുമുണ്ട്‌. നാടന്‍പാട്ടുകള്‍, ദേവതകളെ സ്തൃതിക്കുന്ന പാട്ടു കള്‍, മാപ്പിളപ്പാട്ടുകള്‍ എന്നിവയെല്ലാം പാടാറുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞും ചവിട്ടുകളി അവതരിപ്പിക്കും. കൊണ്ടോട്ടിനേര്‍ച്ചയോടനുബന്ധിച്ച്‌ ചെറുമര്‍, കണക്കര്‍ തുടങ്ങിയ വിഭാഗങ്ങളിലെ കലാകാരന്‍മാര്‍ നടത്തുന്ന ചവിട്ടുകളിക്ക്‌ ചില പ്രതയേകതക ളുണ്ട്‌. കൊണ്ടോട്ടി തങ്ങളുടെ മഹത്ത്വവും, ഖിലാഫത്ത്‌ സമരകഥകളുമെല്ലാം പ്രമേയമായി വരുന്ന അതിലെ പാട്ടുകള്‍, കലകളില്‍ ദൃശ്യമാവുന്ന സയഹാര്‍ദ ത്തിനും ഐക്യബോധത്തിനും മികച്ച ദൃഷ്ടാന്തങ്ങളാണ്‌. മറ്റു ്രദേശങ്ങളിലെ ചവിട്ടുകളിയില്‍ നിന്നു വൃത്ൃസ്തമായി കൊണ്ടോട്ടി, അരീക്കോട്‌, പുളിക്കല്‍ പ്രദേശങ്ങളിലെ ചവിട്ടുകളിക്കാര്‍ പാടുന്ന പാട്ടുകളില്‍ മോയിന്‍കുട്ടി വൈദ്യ രുടെ ബദര്‍ പടപ്പാട്ട, ബദ്റുല്‍മുനീര്‍ തുടങ്ങിയ രചനകളിലെ ഭാഗങ്ങള്‍ തനിമ യോടെ പാടി ചുവടുവയ്ക്കുന്നതു കാണാം. ചെറുമരുടെ കോല്‍ക്കളി മുതലായ മറ്റു കലാരൂപങ്ങളിലും ഇത്തരം പാട്ടുകള്‍ സുലഭമാണ്‌. 6. ച്രടു കുത്തിക്കളി കവരത്തി, കടമത്ത്‌ ദ്ധീപുകളില്‍ പ്രചാരത്തിലുള്ള ചരടുകുത്തിക്കളി ലക്ഷദ്ധീപ്‌ നിവാസികള്‍ക്കിടയില്‍ മോയിന്‍കുട്ടി വൈദൃരുടെ കൃതികള്‍ക്ക്‌ ലഭിച്ച ര്പചാരത്തെ സൂചിപ്പിക്കുന്നു. പതിനാറുപേരാണ്‌ ഈ കലാര്രകടന ത്തില്‍ പങ്കെടുക്കുക. ഒരു മുളനാട്ടി, അതിനുമുകളില്‍ നിന്നും പതിനാറുകയറു കള്‍ തൂക്കിയിടുന്നു. ഓരോ കയറിന്റെയും അറ്റം ഓരോരുത്തര്‍ പിടിച്ച സംഘ മായി പാട്ടുപാടി ചുവടുവയ്ക്കുന്നു. പാടുന്നതിനിടയില്‍ തന്നെ പതിനാറുകയ റുകളും ഒന്നായി പിരിക്കുകയും വീണ്ടും പഴയതുപോലെ ഇഴ പിരിച്ചെടുക്കു കയും ചെയ്യും. ഇതിന്‌ “കയര്‍ കുത്തിക്കളി” എന്നും പേരുണ്ട്‌. കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ മുതലായ ജില്ലകളില്‍ ഗ്പചാരത്തി ലുണ്ടായിരുന്ന ചരടുപിന്നിക്കളിയോട്‌ ഇതിനു സാദൃശൃമുണ്ട്‌. 326 ദ്വീപിലെ ചരടുകുത്തിക്കളിയില്‍ ആലപിക്കുന്ന പാട്ടുകളില്‍ വൈദ്ൃരു ടെ ഇശലുകളും ധാരാളമായി കടന്നുവരാറുണ്ട്‌. ബദ്റുല്‍മുനീറിലെ “ഉടനെ ജുമൈലത്ത്‌, “തടകി മണത്തെ സമയത്തില്‍ മുതലായ ഇശലുകള്‍ തനിമ യോടെ പാടി അവതരിപ്പിച്ചുവരുന്നു. മദ്ുളത്തോടു സാമൃമുള്ള “ദോലി” എന്ന വാദ്യോപകരണത്തിന്റെ സഹാ യത്തോടെ അവതരിപ്പിക്കാറുള്ള ദ്വീപിലെ ദോലിപ്പുട്ടുകളിലും വൈദ്യരുടെ വിവിധ പടപ്പാട്ടുകളിലെ ശീലുകള്‍ ഉപയോഗപ്പെടുത്താറുണ്ട്‌. പുരുഷന്മാരാണ്‌ ഇതവതരിപ്പിക്കുന്നത്‌. 7. ഒപ്പനയും വട്ടപ്പുാട്ടും മാപ്പിളകലകളില്‍ ഏറ്റവും ജന്രപീതി കൈവരിച്ച കലാരൂപമാണ്‌ ഒപ്പന. സാമുദായികമായ അതിര്‍വരമ്പുകള്‍ ഭേദിച്ച പൊതുസമൂഹത്തില്‍ പ്രചാരം നേടിയ ഒപ്പനയ്ക്ക്‌ ്രാദേശികഭേദമില്ലാതെ എല്ലായിടത്തും ആന്വാദകരുണ്ട്‌. പുതിയ രൂപഭാവങ്ങള്‍ സ്വീകരിച്ചു വളര്‍ന്നതിനാല്‍, പല നാടന്‍കലാരുപങ്ങള്‍ ക്കും സംഭവിച്ച തളര്‍ച്ച ഇതിനുണ്ടാവില്ല. ഒരേസമയം ദൃശൃ-്രവ്യാനുഭവങ്ങളുടെ സമ്മേളനമാണ്‌ ഈ കലാരൂപ ത്തെ ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നത്‌. മണവാട്ടിയെ മധ്ൃത്തിലിരു ത്തി ഹൃദയഹാരിയായ ഇശലുകളിലുള്ള ഗാനങ്ങളാലപിച്ച്‌, ചുറ്റിലും തോഴി NIG ചുവടുവച്ചു കൈകൊടുിക്കളിക്കുകയാണ്‌ ഇതിന്റെ രീതി. വിവാഹത്തിന്റെ തലേദിവസം രാത്രി, കൈകളില്‍ മൈലാഞ്ചി ചാര്‍ത്തുന്നതിനായി പൃതുവസ്ത്ര ങ്ങളും ആഭരണങ്ങളും അണിഞ്ഞെത്തുന്ന മണവാട്ടിയെ വീടിന്റെ നടുവക ത്തോ, കല്യാണപ്പന്തലിലോ ഇരുത്തുന്നു. തനതുവേഷം ധരിച്ച പെണ്‍കുട്ടി കള്‍ ചുറ്റിലും അണിനിരന്നുകളി തുടങ്ങുന്നു. കിണ്ണാരം (ഇലത്താളം) മുട്ടി മുന്‍ പാട്ടുകാരി പാടുന്ന ഗാനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റുപാടും. കേരളീയസ്ത്രീകളുടെ പരമ്പരാഗത കലാരുപങ്ങളില്‍ ഗ്രധാനമായ തിരുവാതിരക്കളി, ഒപ്പനയുടെ വികാസപരിണാമങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. “ഒപ്പന്‌ എന്നത്‌ മാപ്പിളപ്പാട്ടിലെ ഒരു ഇശല്‍നാമമാണ്‌. ഇതിന്‌ ഒപ്പന ചചായല്‍, മുറുക്കം, ചായല്‍ മുറുക്കം, മുറുക്കത്തില്‍ ചാട്ട, മുറുക്കത്തില്‍ ചുരുട്ട ചാടു, മുറുക്കത്തില്‍ തുണ്ടം എന്നിങ്ങനെ വകഭേദങ്ങളുണ്ട്‌. ഒപ്പന എന്ന പദം രണ്ടുകൈകളും നീട്ടിപ്പിടിച്ചു കൈപ്പടങ്ങള്‍ ചേര്‍ത്തുവയ്ക്കുക എന്നര്‍ത്ഥം വരു ന്ന “ഹഫ്‌ന്‌ എന്ന അറബിപദത്തില്‍ നിന്നുണ്ടായതാണെന്നു കരുതുന്നവരു ണ്ട്‌. ഇതൊരു തമിഴ്പദമാണെന്നും പക്ഷമുണ്ട്‌. 327 ഒപ്പനയില്‍ അവതരിപ്പിക്കുന്ന പാട്ടുകളേറെയും അതേ പേരിലുള്ള ഇശ ലിന്റെ വകഭേദങ്ങളാണല്ലോ. വൈദ്യര്‍ക്കൃതികളിലുള്‍പ്പെടെ ഇശല്‍നാമമായി അതു ചേര്‍ത്തു കാണുന്നുമുണ്ട്‌. സ്വാഭാവികമായും സംഗീത്രരധാനമായ ഈ കലാരൂപം അതിന്റെ ഇശല്‍നാമത്തില്‍തന്നെ പില്‍ക്കാലത്ത്‌ അറിയപ്പെടാന്‍ തുടങ്ങിയതായി അനുമാനിക്കാം. ഒപ്പന എന്ന സംജ്ഞ ആദ്യകാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നില്ല. “എ ട്ടോപത്തോ മധ്യവയസ്കരായ സ്ത്രീകള്‍ വട്ടത്തില്‍ നിന്ന്‌, നടുക്ക്‌ ഒരു കോളാ മ്പി വച്ച ചാഞ്ഞുംചരിഞ്ഞും ഈണമൊപ്പിച്ചു കൈമുട്ടി പാട്ടുപാടി അവതരിപ്പി ച്ചിരുന്ന ഇതിന്‌ 'കളിക്കാരത്തികളുടെ കളി'യെന്നാണു പറഞ്ഞിരുന്നത്‌.” മൈലാഞ്ചിയിടുമ്പോള്‍ അവതരിപ്പിക്കുന്ന കളിയിലൊഴികെ, അന്ന്‌ മധ്യ ത്തില്‍ മണവാട്ടിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നില്ല. ‘ഇന്നു ഗ്രചാരത്തിലുള്ള രീതിയില്‍ ആദ്യമായി പൊതുവേദിയില്‍ ഒപ്പന അരങ്ങേറുന്നത്‌ 1964 ജൂണ്‍ 24 ന്‌ എറണാകുളം വി.ജെ.റ്റി. ഹാളിലാണത്രേ. കോഴിക്കോട്‌ പരപ്പില്‍ ഗ്രദേശ ത്തെ എട്ടുപെണ്‍കുട്ടികളുടെ സംഘമാണ്‌ അത്‌ അവതരിപ്പിച്ചത്‌. " ഒപ്പനയിലെ ദൃശ്യാംശങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ ആദൃപകുതിയില്‍ രൂപ പ്പെട്ടുതാവണം. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും ഈ കലാരൂപം അവ തരിപ്പിച്ചിരുന്നു. വീടുകളുടെ പുറത്തളത്തോ, വിവാഹപ്പന്തലിലോ, പായ വിരി ച്ച വൃത്താകൃതിയിലിരുന്ന്‌ കൈമുട്ടിപ്പാടുകയായിരുന്നു പുരുഷന്മാരുടെ വട്ടപ്പാ ട്ടിന്റെ സ്വഭാവം. ചിലപ്പോള്‍ ഒന്നിലേറെ സംഘങ്ങള്‍ തമ്മിലുള്ള മത്സരമായും ഇതു പരിണമിച്ചിരുന്നു. സമാനമായരീതിയില്‍ തന്നെയാണ്‌ സ്ത്രീകളും വട്ടപ്പാ ടുവതരിപ്പിച്ചിരുന്നത്‌. ഇരുവിഭാഗവും പാടുന്ന പാട്ടുകള്‍ മാത്രമാണ്‌ വൃതൃസ്ത മായിരുന്നത്‌. പാട്ടിന്റെ സ്വഭാവമനുസരിച്ച്‌ ചാഞ്ഞുംചരിഞ്ഞും ചുവടുവച്ചു മു ന്നേറുന്ന ഇന്നത്തെ ഒപ്പനയ്ക്ക്‌ ഏഴോഎട്ടോ പതിറ്റാണ്ടിന്റെ പഴക്കമേയുളടഭൂ. വിവാഹവീടുകളിലും മറ്റു ആഘോഷങ്ങളിലും പുരുഷന്മാര്‍ അവതരി പ്പിക്കുന്ന കലയാണ്‌ വട്ുപ്പാട്ട. വീടുകളുടെ പുറത്തളത്തോ, വിവാഹപ്പന്തലിലോ പായ വിരിച്ച്‌ വൃത്താകൃതിയിലിരുന്ന്‌ പാടുകയാണ്‌ ഇതിന്റെ സ്വഭാവം. കൈ മുട്ടിയും, മുട്ടാതെയും പാടുന്ന രണ്ട്‌ ശൈലികളുണ്ടായിരുന്നു. കൈമൂുട്ടുന്നതി നെക്കുറിച്ച അഭിപ്രായവൃത്യാസങ്ങള്‍ ഉടലെടുത്തതോടെയാണ്‌ അതുപേക്ഷി ച്ുപാടുന്ന ശൈലിയും സമാന്തരമായി നിലവില്‍ വന്നത്‌. 328 വൈദൃരുടെ സംഭാവനയും സ്വാധീനവും ഒപ്പനയുടെയും വട്ടപ്പാട്ടിന്റെയും വികാസപരിണാമങ്ങളില്‍ വൈദ്യരുടെ യും അദ്ദേഹത്തിന്റെ രചനകളുടെയും സ്വാധീനം (്പകടമാണ്‌. വിവാഹങ്ങളി ലും, മറ്റു ആഘോഷങ്ങളിലും പാട്ടുകള്‍ക്ക്‌ വലിയ (്രാധാന്്ൃയം കല്പിച്ചിരുന്ന വരായിരുന്നു മലബാര്‍മുസ്‌ലിംകള്‍. വിവാഹങ്ങളേറെയും രാര്രിയിലാണ്‌ നട ന്നിരുന്നത്‌. വരനും സംഘവും റാന്തല്‍ വിളക്കുമേന്തി, കൈകൊട്ടി പാട്ടുപാടി യാണ്‌ വധുഗൃഹത്തിലേക്കു പോവുക. വീടുകളിലെത്തിയാല്‍ പിന്നെ വട്ടത്തി ലിരുന്നു പാട്ടുപാടും. ചിലപ്പോള്‍ ഇരുസംഘങ്ങളായി മത്സരിച്ചും പാടുന്ന പതി വുണ്ടായിരുന്നു. ഇത്തരം വേളകളില്‍ പാടുന്നതിനായി തമിഴ്ഗായകസംഘങ്ങളായ പുല വന്‍മാരെ ക്ഷണിച്ചു വരുത്താറുണ്ടായിരുന്നു. സ്വന്തമായി ഒരു ഗായകസംഘമ) ണ്ടാക്കി, സ്വന്തരരചനകള്‍ ആലപിച്ചുകൊണ്ട്‌ ഈ പതിവ്‌ മോയിന്‍കുട്ടി വൈദൃര്‍ തിരുത്തിക്കുറിച്ചു. മുലപ്പുരാണം, കിളത്തിമാല, വെറ്റിലപ്പാട്ട തുടങ്ങി യരചനകള്‍ അതോടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സ്വീകാ രൃമായി മാറി. ബദ്റുല്‍മുനീറിലെ നായികയുടെ വിവാഹരംഗം വര്‍ണിക്കുന്ന തും, ഒപ്പനയുടെ ഇശലുകളില്‍ രചിച്ചതുമായ വരികളും പാട്ടുകാര്‍ക്ക്‌ ്രിയങ്കര മായി. സ്വന്തം രചനകളുപയോഗിച്ചു, ഒരു കലാരൂപത്തെ സമ്പുഷ്ടമാക്കാനും, അതിനു പ്രായോഗികമാതൃക സൃഷ്ടിക്കാനും വൈദൃര്‍ക്കു കഴിഞ്ഞു. സന്ദര്‍ഭ വുമായി ബന്ധമില്ലാത്തതും മറ്റൊരു സാംസ്കാരികപരിസരത്തു രചിക്കപ്പെടു തൃമായ അറബിത്തമിഴിലെ സീറാ(ചരിശ്രം) കാവ്യങ്ങള്‍ ആലപിക്കുന്നതിനുപ കരം വിവാഹച്ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്ന മൈലാഞ്ചിയേയും, വെറ്റിലയേ യും വര്‍ണിച്ച്‌ വൈദ്യര്‍ കാവ്യങ്ങള്‍ രചിച്ചു. സന്ദര്‍ഭത്തിനനുസരിച്ചുള്ള Mow മയരചനകളും (പാട്ടുകെട്ടിപ്പാടല്‍) ഗ്രചാരത്തില്‍ വരുത്തിയത്‌ കവിയുടെ ഗായ കസംഘം തന്നെയായിരുന്നു. ഒപ്പനയുടെയും വട്ടപ്പാട്ടിന്§റെയും പാട്ടുകളില്‍ ഇന്നും വൈദ്ൃര്‍ക്കൃതികള്‍ക്ക്‌ മുഖ്യസ്ഥാനമുണ്ട. ആഘോഷങ്ങളില്‍ നിന്നും, മത്സരവേദികളില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്തവിധം അതിന്റെ സ്വാധീനം ര്പകടമാണ്‌. 8. കഥാപ്രസംഗം ഗ്രാമീണ്രമന്ഥശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങ ളുടെ വാര്‍ഷികങ്ങളിലും, ക്ഷേത്രോത്സവങ്ങളിലും ഒരു കാലത്ത്‌ അവശ്യഘട കമായി കരുതിപ്പോന്നിരുന്ന കലാരൂപമാണ്‌ കഥാ്രസംഗം. അയല്‍സംസ്ഥാന 329 ങ്ങളായ കര്‍ണാടകയിലും, തമിഴ്നാട്ടിലും ്രചാരത്തിലുണ്ടായിരുന്ന “ഹരിക ഥാകാലക്ഷേപം' ഇതിന്റെ ആവിര്‍ഭാവത്തിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌. 1924-ല്‍ തെ ക്കന്‍പറവൂര്‍ സ്വദേശിയായ സത്യ്വതനാണ്‌ കഥാ്രസംഗം ആദ്യമായി അവ തരിപ്പിച്ചതത്രെ.” പൃരാണകഥകള്‍ക്കു പിന്നാലെ ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, വയ ലാര്‍, വൈലോപ്പിള്ളി മുതലായവരുടെ കാവ്യങ്ങളും, ഷേകസ്പിയര്‍, ടോള്‍ സ്റ്റോയ്‌ തുടങ്ങിയ പാശ്ചവാതൃഎഴുത്തുകാരുടെ കൃതികളും കഥാര്രസംഗരൂപ ത്തില്‍ അവതരിപ്പിച്ചിരുന്നു. ഒരാള്‍ തന്നെ പാടുകയും പറയുകയും ഭാവതന്മയ ത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തിരുന്ന കഥാര്രസംഗം ഒരു ജനകീയ-മതേതര കലാരൂപമായി വളര്‍ന്നത്‌ വേഗത്തിലായിരുന്നു. കേരളത്തിലെ മുസ്‌ലിംകേന്ദ്രങ്ങളിലും കഥാപ്രസംഗത്തിനു വലിയ തോ തില്‍ ആന്വാദകരുണ്ട്‌. ക്ഷേ്രോത്സവങ്ങളില്‍ അവതരിപ്പിച്ചിരുന്നത്‌ പുരാണേ തിഹാസങ്ങളില്‍ നിന്നുള്ള കഥകളാണെങ്കില്‍, പള്ളിയങ്കണങ്ങളിലെത്തുമ്പോള്‍ അത്‌ ഇസ്‌ലാംചരി്രകഥനങ്ങളായി മാറുന്നു എന്നുമാര്തരം. കഥാ്രസംഗകല യ്ക്ക്‌ കേരളത്തില്‍ തുടക്കംകുറിക്കുന്നതിന്റെ നാലുപതിറ്റാണ്ടുമുമ്(1൫83) ഇവി ടെയാരംഭിച്ച പാടിപ്പറയലിന്റെ തുടര്‍ച്ചയായാണ്‌ ഇസ്‌ലാമികകഥാപ്രസംഗം എ ന്നപേരില്‍ ഈ കലാരുപം ്രചാരത്തില്‍ വരുന്നത്‌. 1960-കളുടെ തുടക്കത്തിലാ യിരുന്നു അത്‌. ഖിസ്മപ്പാട്ടുരംഗത്ത്‌ സജീവമായിരുന്ന പലരും 20-ാംനൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ കഥാ്രസംഗരംഗത്തേക്ക്‌ ചുവടുമാറ്റുകയും ചെയ്തു. ഖിസ്ുപ്പാട്ടുപോലെ അനേകം ദിവസങ്ങളില്‍ തുടര്‍ച്ചയായി അവതരിപ്പി ക്കേണ്ടതില്ല എന്നതായിരുന്നു ഇതിന്റെ അവതരണത്തിലുള്ള ്പധാനസാകര്ൃം. രണ്ടോമൂന്നോ മണിക്കൂര്‍ കൊണ്ട്‌ ഒരു കഥ അവതരിപ്പിക്കാം. മറ്റുപാട്ടുകളും സിനിമാ-നാടകഗാനങ്ങളുമെല്ലാം സന്ദര്‍ഭാനുസരണം (്പയോജനപ്പെടുത്തുന്ന തിന്‌ കലാകാരന്‍ കൂടുതല്‍ സ്വാതന്ത്രരവുമുണ്ട്‌. വാദ്യോപകരണങ്ങളുടെ അക മ്പടിയില്ലാതെയാണ്‌ പൊതുവെ ഖിസ്റപ്പാട്ടുകള്‍ അവതരിപ്പിച്ചിരുന്നത്‌. കഥാ്ര സംഗത്തിലാവട്ടെ അതിന്റെ സാധൃതകള്‍ ്രയോജനപ്പെടുത്താം. പുരുഷന്മാര്‍ മാര്തമായിരുന്ന ഖിസ്ലപ്പാട്ടുകള്‍ അവതരിപ്പിച്ചിരുന്നത്‌. കഥാര്രസംഗവേദികളി ലാവട്ടെ റംലാബീഗം, അയിഷാബീഗം തുടങ്ങിയ കാഥികമാര്‍ ആരംഭകാലം മുതലേ അരങ്ങില്‍ സാന്നിധ്യമറിയിച്ചിട്ുുണ്ട്‌. കഥാഗ്പസംഗത്തിന്റെ സ്വാധീനവും വൈദ്ൃര്‍ക്കൃതികളും കഥാര്രസംഗകലയ്ക്ക്‌ മറ്റു സമുദായങ്ങളില്‍ ലഭിച്ചതിനു സമാനമായ ഇടം മുസ്ലിംസാമൂഹികപരിസരത്തും ലഭ്യമാകാന്‍ കാരണമായത്‌, പാടിപ്പറ 330 യലിന്റെ തുടര്‍ച്ചയായുള്ള അതിന്റെ രംഗ്രപവേശമാണ്‌. പടപ്പാട്ടുകള്‍ക്കും മറ്റു ഖിസ്ുപ്പാട്ടുകള്‍ക്കും കഥാര്രസംഗരൂപം നല്‍കാന്‍ എളുപ്പമായിരുന്നു. ഖിസ്മപ്പാട്ടി ന്റെ പാരമ്പര്യം നിലനില്‍ക്കുന്നതിനാല്‍ അതിവേഗം ്രചാരംനേടാനും ദൃശൃ മാധ്യമങ്ങളുടെ മുന്നേറ്റത്തിനിടയിലും പിടിച്ചുനില്‍ക്കാനും അതിനുസാധിച്ചു. പള്ളിയങ്കണങ്ങള്‍ക്കു പുറമെയുള്ള വേദികളിലേയ്ക്കു വ്യാപിച്ചതും, പതിറ്റാണ്ടുകളോളം ശ്രോതാക്കള്‍ മാരതമായിരുന്ന സ്ത്രീകള്‍ക്കു അരങ്ങില്‍ സ്ഥാനം ലഭിച്ചതും വലിയ പരിവര്‍ത്തനത്തിനു വഴിതെളിയിച്ചു. അധികം വൈ കാതെ വ്യാപകമായിമാറിയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും, ഓഡിയോകാസ റുൃകളും സൃഷ്ടിച്ചതരംഗവും ചെറുതായിരുന്നില്ല. വിവാഹവീടുകളില്‍ ഉച്ചഭാ ഷിണി ഉപയോഗിക്കുന്ന പതിവ്‌ തൊളഭ്ളായിരത്തിഎഴുപതുകളുടെ ആരംഭം മുതല്‍ രണ്ടുപതിറ്റാണ്ടിലേറെക്കാലം മലബാറില്‍ നിലനിന്നിരുന്നു. വിവാഹ ത്തിന്റെ തലേദിവസം മുതല്‍ തന്നെ മാപ്പിളപ്പാട്ടുകളും കഥാര്രസംഗങ്ങളും ഒരു ദേശം മുഴുവന്‍ മുഴങ്ങികേള്‍ക്കാം. തൊഴില്‍തേടി ചെറുപ്പക്കാര്‍ ഗള്‍ഫ്‌ മേഖല കളിലേക്കു കുടിയേറിയതോടെ വീടുകളില്‍ സര്‍വുസാധാരണമായിത്തീര്‍ന്ന ടേപ്പ്‌ റെക്കോര്‍ഡുകളും, മാപ്പിളപ്പാട്ടുകളുടേയും കഥാര്രസംഗങ്ങളുടേയും വന്‍ തോതിലുള്ള ജനകീയവത്ക്കരണത്തിന്‌ സഹായകമായി മാറി. വി.എം. കുട്ടി, കെ.ജി. സത്താര്‍, എ.വി. മുഹമ്മദ്‌, എരഞ്ഞോളി മുസ, വിളയില്‍ ഫസില, റംലാബീഗം തുടങ്ങിയ ഗായകരെല്ലാം ജനമനസ്സുകളിലിടം നേടിയത്‌ ഈ സംവിധാനം വഴിയാണ്‌. മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകളും, ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ ജമാലും കഥാഗ്രസംഗത്തിന്റെ അരങ്ങുകളില്‍ പുതുമ നഷ്ടപ്പെടാത്ത ഗ്രമേയ ങ്ങളായിരുന്നു. പടപ്പാട്ടുകളില്‍ ബദറിനു തന്നെയായിരുന്നു ഏറെ പിയം. ്രണ യകാവ്യമായ ബദ്റുല്‍മുനീറാവട്ടെ, ചങ്ങമ്പുഴയുടെ രമണന്റെ കഥാര്രസംഗ ഭാഷ്യംപോലെ പൊതുവേദികളില്‍ ആഘോഷിക്കപ്പെട്ടു. 1963-64 കാലയളവില്‍ കഥാ്രസംഗവേദികളില്‍ ബദ്റുല്‍മുനീര്‍കാവ്യം അവതരിപ്പിച്ചിരുന്ന റംലാബീ ഗത്തിന്റെ അനുഭവങ്ങള്‍ പൊതുസമൂഹത്തില്‍ അതുചെലുത്തിയിരുന്ന സ്വാധീ നത്തിനുദാഹരണമാണ്‌. ഒരു അഭിമുഖത്തില്‍ ഈ വസ്തുത അവര്‍ വ്യക്തമാ ക്കുന്നതിങ്ങനെയാണ്‌: “ഞാന്‍ അവതരിപ്പിച്ച രണ്ടാമത്തെ കഥ ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാലാണ്‌. 1963-ലോ, 64-ലോ ആണത്‌. കേള്‍ക്കാന്‍ നിരവധി ഹിന്ദു ക്കള്‍ വരുമായിരുന്നു. ക്ഷ്രേതങ്ങളില്‍ പോയാല്‍ ചിലര്‍ പറയും. ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ജമാല്‍ അവതരിപ്പിക്കാന്‍. കാരണം അര(തയ്ക്കും മികച്ച ്രണയകാവ്യമായിരുന്നു അത്‌.“ 331 ബദര്‍ പടപ്പാട്ടും, ഉഹദു പടപ്പാട്ടും ഇപ്പോഴും കഥാര്രസംഗവേദികളില്‍ അവതരിപ്പിച്ചുവരുന്നുണ്ട്‌. ഈ രംഗത്തെ ആസ്വാദകരുടെ മനസ്സില്‍ ആ കൃതി കള്‍ക്കുള്ള സ്ഥാനമാണ്‌ അതു വെളിവാക്കുന്നത്‌. 28K ok കുറിപ്പുകള്‍ 1 ചേറ്റുവായി അബ്ദുല്‍ഖാദര്‍, മഹാകവി ചേറ്റുവായിപരിക്കുട്ടി, (പി. കെ. ബ്രദേഴ്സ്‌, കോഴിക്കോട്‌, 1960) 2, സി.എന്‍. അഹമ്മദ്‌ മയലവി, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരിം, മഹ ത്തായ മാച്ചീളസാഹിത്യപാരമ്ധര്യം, പു. 396 3, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീം, “കപ്പപ്പാട്ടും നൂല്‍മദ്ഹും', പൂ. 29 4, ഡോ. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍സത്താര്‍, മാച്ഛിീളുക)ഴാളൂപഠനങ്ങള്‍ 5, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍കരീം, മാച്ഛീളുകവിസ്രമാട്്മോയില്‍ക്കുട്ട? മമവെദ്യര്‍, പ). 11 6. തോപ്പില്‍ മുഹമ്മദ്‌ മീരാന്‍, “വൈദ്യര്‍ഗ്രഭാവം തമിഴകത്ത്‌ , മഹാകവി മോയില്‍ക്ുട്ടി െവദ്യര്‍ പഠനങ്ങള്‍, എഡി.കെ.എം.അഹ്മദ്‌, 2006) പു.167 7. വി.എം. കുട്ടി, ദേശാഭിമാനി വാരിക, 2008, പൂ. 9 8. ടി.പി. ആലിക്കുട്ടി ഗുരിക്കള്‍, എടരിക്കോട്‌, “കോല്‍ക്കളി”, മാച്ചിളൂകലാ ദര്‍ശനം, എഡി. എന്‍. കാതിരിക്കോയ, (കേരളസാഹിതൃഅക്കാദമി, തൃശൂര്‍, 2009), പു. 38-40 9, വി.എം. കുട്ടി, മാച്ചിളച്ഛാട്ിന്െ ചരിശ്തസഞ്ചാരങ്ങള്‍, (കേരളമാപ്പിള കലാഅക്കാദമി, കോഴിക്കോട്‌, 2006) പു.117-118 10. വലിയകത്ത്‌ കുട്ടയാലി, കൊണ്ടോട്ടി, 'ചീനിമുട്ട്‌ അഥവാ മുട്ടുംവിളിയും”, മാച്ചിളുകലാദര്‍ച്ചണം, എഡി. പക്കര്‍ പന്നൂര്‌, (നാഷനല്‍ ബുക്ക്‌സ്താള്‍ കോട്ടയം 1998) പൂ. 124. 11. പി.പി. മമ്മദ്കോയ പരപ്പില്‍, കോഴിക്കോടെ മുസ്ലിംങ്ങളുടെ ചരിതം, (ഫോക്കസ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌-2012), പു. 278 12. ഡോ. ശശിധരന്‍ ക്ലാരി, കേരളിയകലാനിഘണ്ടു, (ഒലിവ്‌ പബ്ജിക്കേ ഷന്‍സ്‌, കോഴിക്കോട്‌ - 2012) al). 67 13. റലാബീഗം/ഉമര്‍ തറമേല്‍, ‘ശബ്ദവിലക്കിന്റെ കടുംകെട്ടഴിച്ചവര്‍ ഭൂമി വാരിക, 90, 3, (2012 ഏ്രില്‍ 7 332 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. തപ്സംഹാരം നിഗമനങ്ങള്‍ പ്രബന്ധത്തിലെ നിഗമനങ്ങളും കണ്ടെത്തലുകളും ക്രോഡീകരിക്കുക യാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. മുന്നുഭാഗമായി വിഭജിച്ച പ്രബന്ധ ത്തിലെ ആദ്യ അധ്യായത്തില്‍ അറബിമലയാളം രൂപംകൊണ്ട സാമൂഹിക- രാഷ്്രീയപശ്ചാത്തലം പരിശോധിച്ചിട്ുുണ്ട്‌. കേരളത്തിന്റെ ്രാചീനചരിര്രത്തെ രൂപപ്പെടുത്തിയതില്‍ വിദേശരാജ്യ ങ്ങളുമായി നിലനിന്നിരുന്ന വാണിജ്യബന്ധങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. യൂറോപ്യന്‍മാരുടെ ആഗമനത്തിനു മുമ്പുവരെയുള്ള കാലഘട്ടത്തില്‍ ഈ ബി ന്ധത്തില്‍ അറബികള്‍ക്കു നിര്‍ണായകസ്ഥാനമുണ്ടായിരുന്നു. അത്‌ സാമൂഹി ക-സാംസ്കാരിക മേഖലകളിലേക്കും വ്യാപിച്ചതോടെ ഇരുദേശങ്ങളിലേയും ഭാഷകള്‍ തമ്മിലുളള സമ്പര്‍ക്കവും ശക്തിപ്പെട്ടു. വിവിധരാജ്യങ്ങള്‍ക്കിടയിലു ള്ള വാണിജ്യത്തില്‍ അറബികള്‍ മധ്ൃയവര്‍ത്തികളായതോടെ, ഒരാഗോളബന്ധ ഭാഷയായി അറബി വളര്‍ന്നു. സാമൂതിരിക്കു നല്‍കുന്നതിനായി പോര്‍ച്ചുഗലി ലെ മാനുവല്‍രാജാവ്‌ വാസ്കോഡഗാമ വശം കൊടുത്തയച്ച കത്ത്‌ (1498) അറ ബിയിലായിരുന്നുവെന്നതും, ഡച്ചുഗവര്‍ണര്‍ ഹെന്‍റി വാന്‍റീഡിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഹോര്‍ത്തൂസ്‌ മലബാറിക്കുസില്‍ മലയാളം, ലാറ്റിന്‍, കൊങ്ങിണി എന്നിവയോടൊപ്പം അറബിലിപിയും അച്ചടിച്ചിരുന്നുവെന്നതും അക്കാലത്ത്‌ അറബിഭാഷയ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്ൃക്തമാക്കുന്നുണ്ട്‌. ഒരു കേരളീയന്‍ രചിച്ച ആദ്യകേരളചരിത്ര്രന്ഥമായ “തുഹ്ഫത്തുല്‍ മുജാഹി ദീനും (ശൈഖ്‌ സൈനുദ്ദീന്‍ -മ.1583) ആദ്യ കേരളചരിശ്രകാവ്യമായ “ഫത്‌ ഹുല്‍ മുബിീനും” (ഖാസി മുഹമ്മദ്‌-മ. 1616) അറബിയിലായതിനാലാണ്‌ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്‌. പ്രാചീനകാലം മുതലേ, അറേബ്യൃന്‍നാടുകളുമായി നിലനിന്നിരുന്ന വാണിജ്യ-സാംസ്കാരികബന്ധങ്ങളുടെ ഫലമായി അറേബ്യയില്‍ ഇസ്‌ലാം ആ വിര്‍ഭവിച്ച ഏഴാംനൂറ്റാണ്ടില്‍തന്നെ അതു കേരളത്തിലും (പചരിച്ചിരുന്നു. അതി ന്റെ തുടര്‍ച്ചയായാണ്‌ അറബിമലയാളം ആവിര്‍ഭവിക്കുന്നത്‌. 333 അറബിമലയാളം കേരളത്തിലെ ഇസ്ലാംവിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ട ലേഖനസ്രമ്പ ദായമാണ്‌ അറബിമലയാളം. അറബിഅക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാള ശബ്ദ ങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയാണ്‌. അറബിയില്‍നിന്നു വൃതൃയസ്തമായി, മല യാളത്തില്‍ കാണുന്ന സ്വനിമങ്ങള്‍ കൂടി രേഖപ്പെടുത്താവുന്ന വിധം അറബി ലിപിമാലയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയാണ്‌ അതു രൂപപ്പെടുത്തിയത്‌. അറബിത്തമിഴ്‌, അറബിബംഗാളി എന്നിങ്ങനെ മറ്റുഭാഷകളിലും ഈ സംവി ധാനം വികസിച്ചിരുന്നു. മത്രപബോധനാര്‍ത്ഥം കേരളത്തിലും മറ്റു ദേശങ്ങളിലുമെത്തിയ ഇസ്ലാംമിഷണറിമാരുടെ സഹായത്തോടെ തദ്ദേശീയരായ വിശ്വാസികളാണ്‌ ഇവ രൂപപ്പെടുത്തിയതെന്നു കരുതുന്നു. മലയാളലിപിക്ക്‌ സാര്‍വ്വതികമായ പ്രചാരം കൈവന്നിട്ടില്ലാത്ത കാലത്തായിരുന്നു അത്‌. മതപരമായ വിശ്വാസാനു ഷ്ഠാനങ്ങളുടെ ഭാഗമായി അറബിഭാഷാപഠനം അനിവാര്യമായതിനാല്‍ നിര്‍ ബന്ധബുദ്ധിയോടുകൂടി അതു പഠിക്കുന്നതിനും പഠിപ്പിക്കുന്നതിലും വിശ്വാസി കള്‍ ശ്രദ്ധിച്ചുപോന്നു. ഇങ്ങനെ സ്വായത്തമാക്കുന്ന അറബിലിപി ഉപയോഗിച്ച്‌ മാതൃഭാഷാശബ്ദങ്ങള്‍ കൂടി രേഖപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു അത്‌. അറബിമലയാളം ഉത്ഭവിച്ച കാലം ഉറപ്പിക്കാവുന്ന തെളിവുകള്‍ ലഭ്യമല്ല. സാഹചര്യത്തെളിവുകളുടെ വെളിച്ചത്തില്‍ അതു; (കി.വ. 12-13 നൂറ്റാണ്ടുകളിലാ ണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. അറബിമലയാളം സ്വന്തമായ പദാവലിയും വ്യാകരണവുമുള്ള സ്വതന്ത്ര ഭാഷയാണെന്ന വാദം നിലവിലുണ്ടെങ്കിലും അതു വസ്തുതകളുമായി യോജി ച്ചുപോകുന്നില്ല. അത്‌ മലയാളത്തിന്റെ ഒരു ലിപൃന്തരണം(transliteration) മാര്ത മാണ്‌. മലയാളത്തില്‍ നിന്നു വൃത്യസ്തമായി അതില്‍ കാണുന്ന പദങ്ങള്‍ അറ ബി, പേര്‍ഷ്യന്‍, തമിഴ്‌, സംസ്കൃതം മുതലായ ഭാഷകളില്‍നിന്ന്‌ തത്സമമാ യോ, തത്ഭവമായോ സ്വീകരിച്ചവയാണ്‌. ലിംഗവചനപ്രത്യയങ്ങളിലും വിഭക്തി യിലും കാണുന്ന സവിശേഷതകള്‍ തമിഴിന്റെയും, വാമൊഴിയുടെയും സ്വാധീന ഫലമായുണ്ടായതാണ്‌. അറബിമലയാളത്തിലെ ആഖ്യാനവൈവിധ്യങ്ങള്‍ എന്ന രണ്ടാമധ്യായ ത്തില്‍ ഈ രംഗത്തെ വൃത്ൃസ്ത സാഹിതൃശാഖകളെയും പ്രധാന സംഭാവനക ളെയും പരിചയപ്പെടുത്തുന്നു. ആദ്ൃകാലകൃതികളായ “മുഹ്‌യിദ്ദീന്‍മാല, 334 “വലിയ നസീഹത്ത്മാല്‌, “കപ്പപുട്ട്‌, “നൂല്‍മദ്ഹ്‌ എന്നിവയുടെ സവിശേഷ തകള്‍ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്‌. കോഴിക്കോട്സ്വദേശിയായ ഖാസിമുഹമ്മദിന്റെ കൃതിയാണ്‌ “'മുഹ്യി ദീന്‍മാല (1607). കാലനിര്‍ണയം സാധ്യമായ ആദ്യകൃതി എന്നനിലയിലും, കീര്‍ത്തന കാവ്യശാഖയായ മാലപ്പാട്ടുരപസ്ഥാനത്തിന്‌ തുടക്കംകുറിച്ച കൃതി എന്ന നിലയിലും അത്‌ ചരിശ്രത്തിലിടം നേടിയിട്ടുണ്ട്‌. “മുഹ്യിദ്ദീന്‍മാല്‌ എന്ന ശീര്‍ഷകത്തിലെ “മാല്‌ എന്ന ശബ്ദം അറബി യിലെ “'മലിദ്‌ എന്ന ശബ്ദത്തിന്റെ തത്ഭവമാണെന്ന വാദം ശരിയല്ല. തമിഴി ലെ “മാലൈ” ശബ്ദത്തില്‍നിന്നാണ്‌ അതിന്റെ നിരുക്തി. മുഹ്യിദ്ദീന്‍മാലയ്ക്കു മുമ്പുതന്നെ അറബിത്തമിഴില്‍ കീര്‍ത്തനകാവ്യങ്ങളായ “മാലൈ'കള്‍ നിലവി ലുണ്ടായിരുന്ന;. ഭാഷാപരവും സാമൂഹികവുമായി പ്രധാനൃമുള്ള രചനയാണിത്‌. ശുദ്ധ മലയാളപദങ്ങള്‍, തമിഴ്ശബ്ദങ്ങള്‍, പ്രാചീനപദങ്ങള്‍, വാമൊഴിരുപങ്ങള്‍ എന്നിവ ഇതിലുണ്ട്‌. സാമൂഹികമായ ഉച്ചനിീചത്വങ്ങള്‍ക്കെതിരായ കവിയുടെ നിലപാടും കൃതിയില്‍ പ്രതിഫലിക്കുന്നു. മുഹ്യിദ്ദീന്‍ മാലയ്ക്കു ശേഷം 130 വര്‍ഷം കഴിഞ്ഞു രചിക്കപ്പെട്ട “നൂല്‍ മദ്ഹ്‌ (കുഞ്ഞായിന്‍മുസ്ല്യാര്‍) ആണ്‌ അറബിമലയാളത്തിലെ രണ്ടാമത്തെക്ൃ തിയെന്ന ഗവേഷകമതം ശരിയല്ല. മലപ്പുറംജില്ലയിലെ തിരൂരിനടുത്ത കൂട്ടായി സ്വദേശിയായിരുന്ന മനാക്കാന്റകത്ത്‌ കുഞ്ഞിക്കോയത്തങ്ങള്‍ രചിച്ച “വലിയ നസീഹത്ത്‌ മാലയുടെ കാലം “ഹി.1052 സഫര്‍ 9 (1642)' ആണെന്ന്‌ കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. മുഹ്യിദ്ദീന്‍ മാലയും ഈ കൃതിയും തമ്മില്‍ 35 വര്‍ഷത്തെ അകലമേയുള്ളു. അതിനാല്‍ ഈ രംഗത്തെ രണ്ടാമത്തെ കൃതി “നസീഹത്തു മാല യാണെന്ന നിഗമനത്തില്‍ ഏത്താവുന്ന താണ്‌. വൃത്യസ്ത വ്ൃയവഹാരരുപങ്ങളിലായി അയ്യായിരത്തോളം പദ്ൃ-ഗദ്യ കൃ തികള്‍ അറബിമലയാളസാഹിതൃത്തിലുള്ളതായി കണക്കാക്കുന്നു. സര്‍ഗാത്മ കരചനകളോടൊപ്പും ചരിശ്രം, ആധ്യാത്മികം, വൈദൃശാസ്ര്രം എന്നീ മേഖല കളിലുള്ള രചനകളും ഇക്കുട്ടത്തിലുണ്ട്‌. മിഷനറിഗദ്ൃത്തിനു സമാന്തരമായി വളര്‍ന്നു വികസിച്ച അറബിമലയാഭളഗദ്യം സവിശേഷപഠനം അര്‍ഹിക്കുന്നുണ്ട്‌. 335 വൈദ്യരുടെ ഭാൌതികജീവിതവും സര്‍ഗാത്മകജീവിതവും പരിചയപ്പെടു ത്തുന്നതാണ്‌ മുന്നാംഅധ്യായം. (്രി.വ. 1852-നും, 1892-നുമിടയില്‍ ഇന്നത്തെ മലപ്പുറംജില്ലയിലെ കൊണ്ടോട്ടിയിലാണ്‌ കവി ജീവിച്ചിരുന്നത്‌. വൈദ്യരുടെ പൂര്‍വികര്‍ തൃശൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്കു കുടി യേറിയവരാണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. കവിയുടെ പേരിനൊപ്പം ഓടു പാറക്കുഴി ആലുങ്ങല്‍കണ്ടി എന്നു ചേര്‍ത്തുകാണുന്നുണ്ട്‌. തൃശൂര്‍ വടക്കാഞ്ചേ രിയിലാണ്‌ ‘ഓട്ടുപാറ്‌ എന്ന സ്ഥലമുള്ളത്‌. കൊണ്ടോട്ടിയിലെത്തിയ കവിയു ടെ പിതാമഹന്‍ ആദ്യമായി താമസിച്ച സ്ഥലം “ഓട്ടുപാറക്കുഴി പറമ്പ്‌” എന്ന പേരിലാണ്‌ 1936-ലെ റീസര്‍വെരേഖകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഇത്‌ ഈ നിഗ മനത്തിന്‌ പിന്‍ബലമേകുന്നു. മലയാളത്തോടൊപ്പം തമിഴ, അറബി, പേര്‍ഷ്യന്‍, സംസ്കൃതം, ഉര്‍ദു, ഇംഗ്ലീഷ്‌, കന്നഡഭാഷകളിലെ പദങ്ങള്‍ വൈദ്യര്‍ക്കൃതികളില്‍ ്പയോഗിച്ചി ടുണ്ട്‌. അവയെല്ലാം കേവലമായ പാണ്ഡിതൃപകടനത്തിനോ, വൈവിധ്യത്തി നോ വേണ്ടി ്രയോഗിച്ചവയല്ല. ആ ഭാഷകളുമായി നിലനിര്‍ത്തിപ്പോന്ന സജീ വബന്ധത്തിന്റെ ഭാഗമാണത്‌. ആയുര്‍വേദചികിത്സയുടെ ഭാഗമായി സംസ്ക്യ തവും, മതപഠനത്തിനായി അറബിയും ബാല്യത്തില്‍ത്തന്നെ വൈദ്യര്‍ സ്വായ ത്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം, കായല്‍പട്ടണം, കാസര്‍ ഗോട്ടെ മൊഗ്രാല്‍, കര്‍ണാടകയിലെ മംഗലാപുരം എന്നീ പ്രദേശങ്ങളിലെ കവി കളുമായുള്ള സായഹൃദവും, ആ നാടുകളിലേക്കുള്ള സഞ്ചാരവും, തമിഴ്‌, കുന്ന ഡഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനു സഹായകമായി. പേര്‍ഷ്യന്‍പണ്ഡിത രായ നിസാമുദ്ദീന്‍ മിയാ, ഇഷ്തിയാഖ്‌ ഷാ എന്നിവരുമായുള്ള അടുത്തബന്ധം ആ ഭാഷയുടെ പഠനത്തിനും വഴിതെളിയിച്ചു. ഭാഷാശബ്ദങ്ങളോടൊപ്പം തമിഴ, അറബിശബ്ദങ്ങള്‍ ഇടകലര്‍ത്തി പ്രയോഗിക്കുന്ന പൂര്‍വ്വികരുടെ മാതൃകയെ അനുകരിച്ചു മറ്റു ഭാഷാപദങ്ങളും യഥേഷ്ടം ്പയോജനപ്പെടുത്തി. ഇ്പകാരം രൂപപ്പെടുത്തിയ കാവ്യഭാഷയാണ്‌ വൈദൃര്‍ക്കൃതികളുടെ മുഖ്യസവിശേഷത. രചനയുടെ പ്രാരംഭഘട്ടത്തിലുള്ള കത്തുപാട്ടുകള്‍ മുതല്‍ അന്തൃയകൃതി യായ ഹിജ്റ വരെയുള്ള കാവ്യങ്ങളെ മൂന്നാമധ്യായത്തില്‍ പരിചയപ്പെടുത്തി യിട്ടുണ്ട്‌. വൈദ്യൃര്‍ക്കൃതികളുടെ ഭാഷാപരമായ അപഗ്രഥനമാണ്‌ രണ്ടാംഭാഗത്ത്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഈ ഭാഗത്തെ കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു. 1. വിഭക്തിപ്രത്യയങ്ങള്‍ : വിഭക്തി്രതൃയങ്ങളുടെ മേഖലയില്‍ മലയാള ത്തില്‍ നിന്നും വൃതൃസ്തമായ അര്‍ത്ഥകല്‍പനകളും, ്രയോഗരീതിക ളും കാണാം. മലയാളശബ്ദങ്ങളിലെന്ന പോലെ, അനൃഭാഷാശബ്ദങ്ങ 336 ളിലും ഭാഷയിലെ പ്രത്യയങ്ങള്‍ ചേര്‍ക്കുക, ്രാചീനകൃതികളില്‍മാര്തം കാണുന്നതോ, ലുപ്ത്രപചാരങ്ങളോ ആയ രൂപങ്ങള്‍ പ്രയോഗിക്കുക മുതലായവും അതിന്റെ സവിശേഷതകളാണ്‌. ്രതിശ്രാഹികാപ്രത്യയമായി “എ” എന്നതിനുപുറമെ, നെ, അ, ആ എന്നീ രൂപങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട. അതുപോലെ സംയോജികാ(്രത്യയ മായി “ഒട്‌, ഓട്‌ എന്നിവയോടൊപ്പം “ഇല്‍ എന്ന ആധാരികയുടെ ്രത്ൃയയവും ഉപയോഗിച്ചിടുണ്ട്‌. ഉദ്ദേശികാപ്രത്യയങ്ങളായി “ക്ക്‌, ള്‍(ന്‌)) എന്നിവയും, ചിലസന്ദര്‍ഭങ്ങ ളില്‍ ക്കും, ന്ന്‌, ന്നു” എന്നിവയും ്രയോഗിച്ചിട്ടുണ്ട്‌. ്രയോജികാപ്രത്ൃയമായി “ആല്‍, ആലെ, ആലേ എന്നീ രൂപങ്ങള്‍ കാണാം. “ആലേ എന്ന പ്രത്യയം ആധാരികാര്‍ത്ഥത്തിലും “അതോടു കൂടി” എന്ന അര്‍ത്ഥത്തിലും വരുന്ന സന്ദര്‍ഭങ്ങളുണ്ട്‌. ്രയോജികാര്‍ത്ഥ ത്തില്‍ തന്നെ, “കൊണ്ട്‌ എന്ന ്രയോഗവുമുണ്ട്‌. സംബന്ധികാര്‍ത്ഥത്തിലും പ്രതിഗ്രാഹികാപ്രത്യയം ഉപയോഗിച്ചിടുണ്ട്‌. അനുസ്വാരത്തിലവസാനിക്കുന്ന ശബ്ദങ്ങളില്‍ “ഇന്‍” ചേരുമ്പോള്‍ ഇട നിലയായി വരേണ്ട റത്ത്‌” ചേര്‍ന്നതും, ഉപേക്ഷിച്ചതുമായ രൂപങ്ങളുണ്ട്‌. “കളത്തിനില്‍', “സ്വര്‍ഗത്തിനില്‍” എന്നിങ്ങനെ റത്ത്‌ എന്നതിനുശേഷം “ഇന്‍” കൂടി വരുന്ന ്രയോഗരീതിയും കാണാം. അറബിശബ്ദങ്ങളോട്‌ ആധാരിക്രപത്യയം ചേര്‍ക്കുന്നതിനു മുമ്പ്‌ “ഇന്‍ ഇടനില ചേര്‍ക്കുക, വിവിധ ഭാഷാശബ്ദങ്ങളില്‍ “ഇല്‍ പ്രത്യയത്തിനു ശേഷം ദ്യോതകമായ (നിന്ന്‌ ചേരുമ്പോള്‍ “ഇല്‍ ഉപേക്ഷിക്കുക തുട ങ്ങിയ രീതികളും അവലംബിച്ചിരിക്കുന്നു. ഭാഷയിലേയും അനൃഭാഷകളിലേയും പദങ്ങളില്‍ മലയാളലിംഗവചന ്രതൃയങ്ങള്‍ ചേര്‍ത്ത്‌ സംബോധനാരുപങ്ങള്‍ സൃഷ്ടിക്കുന്നു. അറബി യിലെ സംബോധനാപ്രത്ൃയയമായ “യാ” ചേര്‍ന്ന രൂപങ്ങളും, മലയാള ത്തിലെയും, അറബിയിലെയും പ്രതൃയങ്ങള്‍ ഒന്നിച്ചുവരുന്ന രൂപങ്ങളും പ്രതൃക്ഷപ്പെടുന്നുണ്ട്‌. 337 അറബിപദങ്ങളോടൊപ്പം, ആ ഭാഷയിലെ വിഭക്തിഗ്രത്ൃയങ്ങളായ “ഫീ, മന്‍, ഇലാ, അല, ബി” എന്നിവ ചേര്‍ക്കുന്ന പതിവുമുണ്ട്‌. 2. സമുച്ചയനിപാതങ്ങള്‍: സമുച്ചയശബ്ദങ്ങളായ “ഉം, ഓ എന്നിവ ഭാഷ യിലെയും, അനൃഭാഷകളിലെയും പദങ്ങളില്‍ ഒരുപോലെ ചേര്‍ത്തൃര്പ യോഗിക്കുന്നു. അനൃഭാഷാപദങ്ങള്‍ തത്സമ-തത്ഭവരുപങ്ങളില്‍ ഭാഷ യില്‍ ഗ്രചാരത്തിലുളള താവണമെന്നില്ല. ഘടകപദങ്ങളില്‍ ഒന്നിനോടുമാര്തം ്രത്യയം ചേര്‍ക്കല്‍, അറബിസമുച്ച യശബ്ദമായ “വ്‌ ചേര്‍ത്തൃരപയോഗിക്കല്‍ തുടങ്ങിയവയും കാണാം. സമസ്തപദങ്ങളിലെ ഘടകപദങ്ങള്‍ ഒരു ഭാഷയിലേതോ, വൃത്ൃൃയസ്ത ഭാഷകളിലേതോ ആവാം. 3. ഭാഷാപരിണാമത്തിലെ ആറ)നയങ്ങള്‍ അനുനാസികാതി്രസരം: അനുനാസികാതി്രസരം സംഭവിക്കാത്ത തമിഴമട്ടിലുള്ള പദങ്ങളും അനുനാസികാതി്രസരത്തിനു വിധേയമായ രൂപങ്ങളും കാണുന്നു. ചിലപ്പോള്‍ ഒരേ പാദത്തില്‍ തന്നെ, അടുത്തടു ത്തായി രണ്ടുരുപത്തിലുമുളള ്രയോഗങ്ങളും കാണാം. അനുനാസികാ തി്രസരം സംഭവിക്കാത്ത രൂപങ്ങള്‍ക്കാണ്‌ മുന്‍തൂക്കം. താലവഴ്ടാദേശം : താലവ്യാദേശം വന്ന രൂപങ്ങളുണ്ടെങ്കിലും അതിനു വിധേയമാകാത്ത ശബ്ദങ്ങളാണ്‌ കുടുതല്‍. സ്വരസംവരണം : ്രകൃതി്രത്യയങ്ങളുടെ ഒടുവില്‍ “ഐ കാരം ചേര്‍ ന്നുവരുന്ന തമിഴ്രുപങ്ങളും, അതുപേക്ഷിച്ച (സ്വരസംവരണത്തിന്‌ വിധേയമായ) മലയാളരുപങ്ങളുമുണ്ട്‌. ആദ്യവിഭാഗത്തിലുളള ശബ്ദ ങ്ങള്‍ സുലഭമാണ്‌. അറബിപേര്‍ഷ്യന്‍ മുതലായ അനൃഭാഷാശബ്ദങ്ങളിലും, സ്ഥലനാമങ്ങ ളിലും “ഐ” കാരം ചേര്‍ത്ത്‌ തമിഴ്രുപത്തിലാക്കുന്ന രീതിയുമുണ്ട്‌. പ്ൃരുഷഭേദനിരാസം : ശ്രിയാപദങ്ങളില്‍ പുരുഷ്രപത്യയസഹിതങ്ങളോം, രഹിതങ്ങളോ ആയ രൂപങ്ങള്‍ കാണാം. പൂരുഷ്രപത്ൃയയം ചേര്‍ന്ന രൂപ ങ്ങളാണ്‌ അധികവും. 4. സര്‍വ്വനാമങ്ങളും, ബന്ധവാചീശബ്ദങ്ങളും : മലയാളത്തിനുപുറമെ, മറ്റു ഭാഷകളില്‍ നിന്നുള്ള സര്‍വ്വനാമശബ്ദങ്ങള്‍ ധാരാളമായി കാണാം. 338 തമിഴ്ശബ്ദങ്ങളാണ്‌ കൂടുതലും. പരസ്പരബന്ധത്തെ സൂചിപ്പിക്കുന്ന ശബ്ദങ്ങളിലും ഈ അനൃഭാഷശ്രമം ്രകടമാണ്‌. 5. സംഖ്യാശബ്ദങ്ങള്‍: മലയാളം, തമിഴ, കന്നഡ, ഉര്‍ദു, അറബി, സംസ്‌ കൃതം, ഇംഗ്ലീഷ്ഭാഷകളിലെ സംഖ്യാശബ്ദങ്ങള്‍ കൃതികളില്‍ ഗ്രയോ ഗിച്ചിട്ടുണ്ട. ആവര്‍ത്തനം ഒഴിവാക്കുന്നതിനും, ്രാസം പാലിക്കുന്നതി നുമാണ്‌ പ്രധാനമായും ഇതവലംബിക്കുന്നത്‌. അബ്ജദ്‌, അക്കക്കെട്ട്‌ തുടങ്ങിയ സംഖ്യാസങ്കേതങ്ങളുടെ പ്രയോഗം: അക്ഷരങ്ങള്‍ക്കു സംഖ്യാമൂല്യം കല്‍പ്പിച്ച, സംഖ്ൃകളുടെ സ്ഥാനത്ത്‌ നിശ്ചിത അക്ഷരങ്ങളോ, അവ ചേര്‍ന്നു സൃഷ്ടിക്കുന്ന ശബ്ദങ്ങളോ (al യോഗിക്കുന്ന രീതിയാണ്‌ “അബ്ജദ്‌. മറിച്ച്‌ പദങ്ങളുടെയും വാക്യൃങ്ങ ളുടെയും സ്ഥാനത്ത്‌ സംഖ്യാശബ്ദങ്ങള്‍ പ്രയോഗിക്കുന്ന പതിവുമുണ്ട്‌. ഈ സ്രമ്പദായവും ഇതിനു സമാനമായി മലയാളത്തിലുണ്ടായിരുന്ന “അക്കക്കെട്ടും' കവി (്രയോജനപ്പെടുത്തിയിട്ുണ്ട്‌. 6. ലിംഗവചനപ്രത്യയങ്ങള്‍: ലിംഗവചനകാല പ്രത്ൃയയങ്ങളോടു കൂടിയ അറബി(്രിയാശബ്ദങ്ങള്‍ (പയോഗിച്ചിട്ടുണ്ട. അറബിയിലേയും, മറ്റുഭാ ഷകളിലേയും ശബ്ദങ്ങളില്‍ മലയാളത്തിലെ ലിംഗവചനവപ്രത്യയങ്ങളും, കാല്ത്യയങ്ങളും ചേര്‍ത്ത്‌ പുതിയപദങ്ങള്‍ സ്ൃഷ്ടിക്കുന്നുണ്ട്‌. അറബിപദങ്ങളോടൊപ്പം “ആയി” എന്ന ദ്യോതകരൂപം ചേര്‍ത്ത്‌ ഭൂത കാലരുപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. മലയാളത്തിലെ “അര്‍” എന്ന ബഹുവചനപ്രതൃയത്തിന്‌ പകരമായി മുഹ്‌ യിദ്ദീന്‍മാല മുതലുള്ള അറബിമലയാളകൃതികളില്‍ വരുന്ന “ഓര്‍” ്രതൃ യം വൈദൃരും ഉപയോഗിക്കുന്നുണ്ട്‌. ബാലമ്മാര്‍, അമീറമ്മാര്‍ എന്നി ങ്ങനെ, ഭാഷയിലെ സലിംഗബഹുവചനത്തിലെ പുല്ലിംഗരൂപങ്ങളില്‍ വരുന്ന “അന്‍” പ്രത്യയം ഉപേക്ഷിച്ചുള്ള ര്രയോഗങ്ങളുമുണ്ട്‌. മലയാളത്തിലെയും ഇതരഭാഷകളിലെയും ശബ്ദങ്ങളില്‍ “അര്‍ ,'ആര്‍,, “കശ്‌ എന്നീ പ്രത്ൃയങ്ങള്‍ ചേര്‍ന്നുവരുന്ന പൂജകബഹുവചനരുപങ്ങള്‍ ഗ്രയോഗിച്ചിട്ടുണ്ട. അതോടൊപ്പം ്രാചീനമലയാളത്തിലും തമിഴിലും കാണുന്നവിധമുള്ള ഇരട്ടബഹുവചന(്രത്യയങ്ങളും കാണാവുന്ന താണ്‌. “ആ, അല്‍, ഇല്‍” എന്നീ ഖിലധാതുക്കള്‍ അന്യര്പയോഗമായി ചേര്‍ത്ത്‌ നിഷേധ്രകിയാരുപങ്ങള്‍ സൃഷ്ടിക്കുന്ന ഭാഷയിലെ പതിവിനോടൊപ്പം, 339 അറബിയിലെ നിഷേധ്രകിയാശബ്ദമായ “ലാ” ചേര്‍ന്നുവരുന്ന ശബ്ദ ങ്ങള്‍ ഉപയോഗിച്ചിട്ടുുണ്ട്‌. 7. സമാനാര്‍ത്ഥരത്യയങ്ങളും പ്രയോഗങ്ങളും : അറബി-മലയാളഭാഷ കളില്‍ സമാനാര്‍ത്ഥത്തില്‍ വരുന്ന പ്രത്യയങ്ങളും, പദങ്ങളും ഒരുമിച്ചു പ്രയോഗിക്കുന്ന രീതി ചിലസന്ദര്‍ഭങ്ങളില്‍ അവലംബിച്ചിട്ടുണ്ട്‌. എങ്കിലും അവയുടെ ധ്വനിതലത്തില്‍ വൃത്യാസം കാണാം. 8. സദൃശസൃഷ്ടി (Anolഠഴ): ഭാഷയില്‍ വലിയ്രപചാരമില്ലാത്ത ചില രൂപങ്ങളെ വൃത്യാസപ്പെടുത്തി ഗ്പചാരത്തിലുള്ള രൂപങ്ങളോടിണക്കി പുതിയ ്രയോഗങ്ങള്‍ സൃഷടിക്കുന്നുണ്ട്‌. 9, ചെയ്യുള്‍വികാരങ്ങള്‍ : “നന്നുല്‍” വിധിപ്രകാരമുള്ള ചെയ്യൂള്‍ വികാര ങ്ങളായ വലിത്തല്‍, നീട്ടല്‍, കുറുക്കല്‍, വിരിത്തല്‍, തൊകുത്തല്‍ എന്നി വയനുസരിച്ച്‌ സംസ്കരിച്ചപദങ്ങളുണ്ട്‌. മെലിത്തല്‍ പ്രയോഗിച്ചുകാണു ന്നില്ല. 10. സ്വനിമതലത്തിലെ വൃതിയാനങ്ങള്‍: സംസ്കൃതത്തില്‍നിന്നും മല യാളം സ്വീകരിച്ച അതിഖരഘോഷങ്ങള്‍ ചേര്‍ത്ത്‌ അറബിമലയാള ലിപി പരിഷ്കരിക്കുന്നതിനുമുമ്പാണ്‌ വൈദ്യര്‍ക്കൃതികളുടെ രചന. അതി നാല്‍ തമിഴിലോ, അറബിയിലോ കാണുന്ന അക്ഷരങ്ങള്‍ക്കു സമാന മായ സ്വനിമങ്ങളേ, വൈദ്യര്‍ക്കൃതികളിലുള്ളു. ഇക്കാരണത്താല്‍ ഭാഷ യിലെ ശബ്ദങ്ങള്‍ (്യോഗിക്കുമ്പോള്‍ സ്വനിമതലത്തില്‍ ചില മാറ്റ ങ്ങള്‍ കടന്നുവരുന്നു. ഷ>ശ,ള gd > aI aw > @, aI യശ എയെ ഏ>യേ വ>ബ ത,ധ,ഥ>ദ ഭംബ പ>ഫ ഖ,ഗ,ഘംക അ>ഇ ഇ>ഉ ഇ>അ ക്ഷയച്ച ഈ മാറ്റങ്ങള്‍ സാര്‍വൃതികമല്ല. ശ, യ ,സ, വ, ത്‌ എന്നിവയ്ക്കെല്ലാം തുല്യമായ ശബ്ദങ്ങള്‍ അറബിയിലാുണ്ടെങ്കിലും തമിഴ്‌, കന്നഡ ഭാഷക ളിലെ ഗ്പയോഗങ്ങളുടേയും, വാമൊഴിയുടേയും സ്വാധീനംമൂലം മാറ്റി പ്രയോഗിക്കുന്ന രൂപങ്ങളുമുണ്ട്‌. 11. കാവൃഭാഷയുടെ സവിശേഷതകള്‍ 1) അറബിമലയാളകാവ്യങ്ങളിലെ പ്രാസങ്ങളായ കമ്പി, കഴുത്ത്‌, വാലുമ്മല്‍ കമ്പി, വാല്‍ക്കമ്പി, ചിറ്റെഴുത്ത്‌ എന്നിവ മിക്കസന്ദര്‍ഭ ങ്ങളിലും കൃതൃമമായി പാലിച്ചിട്ടുണ്ട. കമ്പി, കഴുത്ത്‌ തുടങ്ങിയ 340 വയെ അലങ്കാരങ്ങളായല്ല, കവിതയുടെ അനിവാരൃയഘടകങ്ങളാ യാണ്‌ പരിഗണിക്കുന്നത്‌. 2) അര്‍ത്ഥാലങ്കാരങ്ങള്‍ക്ക്‌ ഭാഷാ-സംസ്കൃതകാവ്യങ്ങളിലെ അല ഞാര്രയോഗങ്ങളോട്‌ സാമ്യമുണ്ട്‌. ഉപമ, ഉല്‍പ്രേക്ഷ, രൂപകം, സസന്ദേഹം, അ്രപസ്തുത്രപശംസ, അര്‍ത്ഥാന്തരന്യാസം, ഉദാത്തം മൃതലായ അലങ്കാര ്രയോഗങ്ങള്‍ കാണാം. 3) ഉപമാനങ്ങള്‍, കാവ്യബിംബങ്ങള്‍ എന്നിവയ്ക്കും, ഭാഷാകാവ്യങ്ങ ളിലേയും, അറബികാവ്യങ്ങളിലേയും കല്‍പനകളോട്‌ സാമ്യം കാണാം. വിദേശപശ്ചാത്തലമുള്ള കാവ്യങ്ങളില്‍പോലും കേരളീ യപരിസരത്തുള്ള കണിക്കൊന്ന, ചെമ്പകം മുതലായവ ഉപമാനങ്ങ ളായി വരുന്നു. 4) വര്‍ണനയിലും രസാവിഷ്ക്കാരത്തിലും കവിയ്ക്കുള്ള വൈദഗ്ധ്യം അസാധാരണമാണ്‌. ആവര്‍ത്തനവിരസതയോ, വ്യഥാസ്ഥുലതയോ ഇല്ലാതെ ദൃകസാക്ഷിവിവരണത്തിന്റെ ്രതീതിയുളവാക്കുന്ന വിധ മാണ്‌ യുദ്ധവര്‍ണനകള്‍. 5) ഭക്തി, വീരം, ശൃംഗാരം, ശോകം, ഹാസ്യം തുടങ്ങിയ രസങ്ങള്‍ സമഞ്ജസമായി ആവിഷക്കരിച്ചിരിക്കുന്നു. സന്ദര്‍ഭത്തിനനു സരിച്ച്‌ കാവ്ൃയഭാഷയില്‍ വരുന്ന മാറ്റം ്രദ്ധേയമാണ്‌. 6) ആയുധങ്ങളുടേയും സംഗീതോപകരണങ്ങളുടേയും വിവരണത്തി ലും വര്‍ണനയിലും കേരളീയത പ്രകടമായി കാണാം. 12. ഇശല്‍ വൈവിധ്യം 1) അറബിമലയാളകാവ്യങ്ങളുടെ ആലാപനരീതിയെ “ഇശല്‍” എന്നു വിളിക്കുന്നു. ഓരോ പാട്ടിന്റെയും തുടക്കത്തില്‍ ഏതുമട്ടില്‍ ആല പിക്കണമെന്ന ഇശല്‍സംജ്ഞ ചേര്‍ക്കാറുണ്ട്‌. വൈദൃരുടെ ദീര്‍ഘ കാവ്യങ്ങളില്‍ ആകെ 639 ഇശലുകള്‍ കാണുന്നു. ഇവ മൂന്നുവിഭാഗത്തില്‍ വരുന്നവയാണ്‌. എ) പൂര്‍വകവികളുടെ ശീലുകള്‍ മാതൃകയാക്കിയവ, (ബി) സ്വന്തംരരചനകളെതന്നെ ഇശല്‍സംജ്ഞകളാക്കിയവ, (സി) ്രചാ ത്തിലുള്ള ഇശലുകളെ പരിഷകരിച്ചു രൂപപ്പെടുത്തിയവ. 2) വൈദ്യരുടെ ഇശലുകള്‍ക്ക്‌ അറബികാവ്യങ്ങള്‍, മലയാള-തമിഴ്‌ കാവ്യങ്ങള്‍, നാടോടിപ്പാട്ടുകള്‍ എന്നിവയുടെ ചൊല്‍വടിവുക 341 ളോട്‌ സാമൃമുണ്ട്‌. പക്ഷേ, ആലാപനവേളയില്‍ അവയില്‍നിന്നും വൃത്ൃസ്തമായ ഒരു ഈണവഴക്കം അവയ്ക്കുണ്ട്‌. 13. വ്യവഹാരതലം കൃതികളുടെ വ്യൃയവഹാരതലം ചര്‍ച്ചചെയ്യുന്ന മൂന്നാംഭാഗത്തില്‍ കാവ്യ ഭാഷയിലെ വ്യവഹാരത്തോടൊപ്പം അവ കേരളീയസമുൂഹത്തിലും സാഹിതൃത്തിലും ചെലുത്തിയ സ്വാധീനത്തിന്റെ സ്വഭാവവും അന്വേഷി ക്കുന്നു. ഈ ഭാഗത്തുള്ള ്രധാനനിഗമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1) വൈദൃര്‍ക്കൃതികളില്‍ ഒരു വിഭാഗം പടപ്പാട്ടുകളാണ്‌. അവയുടെ രചനയ്ക്ക്‌ ്രചോദനമായിത്തീര്‍ന്നത്‌ 18, 19 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയപശ്ചാത്തല മായിരുന്നു. ബ്രിട്ടീഷ്‌ അധികാരികളുടേയും, ജന്മിമാരുടേയും പീഡനങ്ങള്‍ക്കും ചുൂഷണങ്ങള്‍ക്കുമെതിരെ ഉയര്‍ന്നൃവന്ന ജന കീയകലാപങ്ങള്‍ക്ക്‌ ഉര്‍ജ്ജം പകരുക എന്ന ലക്ഷ്യമാണ്‌ അവ യ്ക്കു പിന്നിലുണ്ടായിരുന്നത്‌. 2) പടപ്പാട്ടുകള്‍ ഇന്ത്യന്‍അറബിസാഹിതൃത്തിലും, അറബിത്തമിഴി ലും വൈദൃര്‍ക്കുമുമ്പുതന്നെ രചിക്കപ്പെടുിട്ടുണ്ട്‌. ്രമേയസ്വീകര ണം, ഇശലുകളുടെ തിരഞ്ഞെടുപ്പ്‌ എന്നിവയില്‍ അറബിത്തമിഴ്‌ കാവ്യങ്ങളുടെ സ്വാധീനം ്പകടമാണ്‌. 3) പടപ്പാട്ടുകള്‍ പാടി വ്യാഖ്യാനിക്കുന്ന “പാടിപ്പറയല്‍” എന്ന കലാ രൂപത്തിന്റെ ഉപജ്ഞാതാവ്‌ മോയിന്‍കുട്ടി വൈദ്യരാണ്‌. വൈദ്യര്‍ കൃതികളാണ്‌ ഈ രംഗത്ത്‌ ഏറ്റവുമധികം ഉപയോഗിക്കപ്പെടുിട്ടു BBO). 4) ഭാഷാസാഹിതൃത്തിലും അറബിമലയാഭളത്തിലും കരുത്തും AIS ക്തിത്വവുമുള്ള ആദ്യ സ്രത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചത്‌ വൈ ദൃരാണ്‌. പുരുഷകേന്ദ്രീകൃതമായ സാമുൂഹികവൃയവസ്ഥയേയും അ ധികാരഘടനയേയും ചോദ്യംചെയ്തുകൊണ്ട്‌ തങ്ങളുടെ സ്വത്വം സ്ഥാപിക്കുന്നവരാണ്‌ കവിയുടെ സ്ത്രീകഥാപാത്രങ്ങള്‍. 5) പ്രണയത്തേയും, സ്വാതന്ത്രയത്തേയും സംബന്ധിച്ച ഭാവനകള്‍ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കനുസൃതമാണ്‌. കാല്‍പനികതയുടെ അടിസ്ഥാന സവിശേഷതകളായ വികാരപരതയും, ആദര്‍ശപര തയും ഭൂതകാലത്തോടുള്ള അഭിനിവേശവും വൈദ്ൃര്‍ക്കൃതിക ളിലെ പ്രകടഭാവങ്ങളാണ്‌. മനോനിഷ്ഠമായ ്രണയസങ്കല്‍പം 342 ആശാനുമുമ്പുതന്നെ വൈദ്യര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട. മലയാള ത്തിലെ ആദ്യ കാല്‍പനികകവിതയെ സംബന്ധിച്ച നിലവിലുള്ള നിര്‍ണയനത്തെ വൈദ്ൃര്‍ക്കവിത പുനഃപരിശോധിക്കാന്‍ പ്രേരി പ്പിക്കുന്നു. പാശ്ചാതൃസ്വാധീനമല്ല, പേര്‍ഷ്യന്‍സ്വാധീനമാണ്‌ ഈ കാല്‍പനികതയെ രൂപപ്പെടുത്തിയത്‌. 6) ദ്രാവിഡ കാവ്യപാരമ്പര്യത്തോടും, സന്ദരൃശാസ്ത്രത്തോടുമുള്ള ആഭിമുഖ്യം ്രകടമാണ്‌. ദ്രാവിഡസൌന്ദരൃയശാസ്ത്രപകാരമുള്ള അകം-പുറം കവിതക ളിലെ പ്രമേയങ്ങളുടെ ആധുനികമാതൃകകള്‍ വൈദൃര്‍ക്കൃതിക ളില്‍ കാണാം. ഈ നിലയില്‍ ഹുസ്നുല്‍ജമാല്‍ “അക ത്തിനും, ബദര്‍-മലപ്പുറം പടപ്പാട്ടുകള്‍ “പുറത്തിനും നിദാനങ്ങളാണ്‌. എ ന്നാല്‍ പ്രണയകാവ്യമായ ഹുസ്നുല്‍ജമാലില്‍ വൈദേശികവും അഭാമവുമായ പശ്ചാത്തലം കടന്നുവരുന്നതിനാല്‍ “ഐന്തിണ' ക ളുമായി അതിനെ ബന്ധിപ്പിക്കാനാവില്ല. മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെയും യുദ്ധങ്ങളുടേയും ആവിഷ്കാരങ്ങളായ പുറം കവിതകളും പടപ്പാട്ടുകളും തമ്മില്‍ ബന്ധപ്പെടുത്താവുന്നതാണ്‌. തമിഴ്-ദാവിഡപാരമ്പര്ൃയത്തില്‍ വരുന്ന നിരവധി പ്രത്യേകതകള്‍ കൃതികളില്‍ കാണുന്നു. നന്നുലില്‍ പരാമര്‍ശിക്കുന്ന ശ്രന്ഥലക്ഷ ണങ്ങള്‍, ചെയ്യുള്‍ വികാരങ്ങള്‍ എന്നിവ പിന്‍പറ്റുന്നു. പദങ്ങള്‍ ഗ്രയോഗവിശേഷങ്ങള്‍, ഇശലുകളുടെ (ഇയല്‍) തിരഞ്ഞെടുപ്പ്‌ എന്നിവയിലും തമിഴ്‌ ആഭിമുഖ്യം പ്രകടമായി കാണുന്നു. 7) കൊഭളോണിയല്‍ വിരുദ്ധആധുനികതയുടെ ആദ്യസുൂചനകള്‍ വൈദ്ൃയര്‍ക്കൃതികളില്‍ കാണാം. പടിഞ്ഞാറന്‍ അധിനിവേശത്തോ ടും മുല്യസങ്കല്‍പ്പങ്ങളോടും കലഹിക്കുമ്പോഴും, ആധുനികജീ വിത പരികല്‍പനകളുടെ വരവിനെ സ്വാഗതംചെയ്യുന്ന “തീവണ്ടി ച്ചിദ്‌ പോലുള്ള രചനകള്‍ അദ്ദേഹത്തിന്റെ തായുണ്ട്‌. സ്ര്തരീപ ക്ഷക്കാഴചപ്പാടിലും അടിസ്ഥാനവര്‍ഗങ്ങളുടെ ചെറുത്തുനില്‍പ്പി നോടുള്ള ഐക്യപ്പെടലിലും ആധുനിക കാഴ്ചപ്പാടിന്റെ ്രതിഫ ലനമുണ്ട്‌. 8) കഥാപ്രസംഗം, കോല്‍ക്കളി, പരിചമുട്ടുകളി, ചീനിമുട, അറബന മുട, ചവിട്ടുകളി, ചരടുകുത്തികളി, ഒപ്പന, വട്ടപ്പാടു, ദോലിപ്പാട്ു എന്നീ കലാരൂപങ്ങള്‍ വൈദ്യര്‍ക്കൃതികളുടെ സ്വാധീനമുണ്ട്‌. 343 9) 19പാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധംമുതലുള്ള അറബിമലയാളസാഹി തൃത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ എഴുത്തുകാരന്‍ വൈദ്യരാണ്‌. 10) നോവല്‍, കവിത, നാടകം, മാപ്പിളപ്പാട്ട മുതലായ വൃത്യസ്ത രൂപങ്ങളില്‍ വൈദ്ൃര്‍ക്കൃതികള്‍ക്ക്‌ മലയാളത്തിലും അന്യഭാഷ കളിലും പുനരാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്‌. ആധുനികകാലത്തും, അത ചെലുത്തുന്ന സ്വാധീനത്തിനുദാഹരണമാണത്‌. 11) ചലച്ചിശ്രങ്ങളിലും, മറ്റു ദൃശ്ൃമാധ്യമങ്ങളിലും വൈദൃരുടെ രചന കള്‍ക്കുലഭിക്കുന്ന ്രാധാനയൃം പൊതുമണ്ഡലത്തില്‍ വര്‍ദ്ധിച്ചു വ രുന്ന സ്വീകാരൃതയുടെ ഭാഗമാണ്‌. ഏറ്റവുമധികം മലയാളസിനിമ കളില്‍ എടുത്തുചേര്‍ത്തിട്ടുളള പഴയപാട്ടുകൾ വൈദ്ൃരുടേതാണ്‌. 12) റേഡിയോഗാനങ്ങള്‍, ടി.വി. റിയാലിറ്റി ഷോകള്‍, ഗാനമേളകള്‍, സ്കൂള്‍-സര്‍വുകലാശാലാകലോത്സവങ്ങള്‍ എന്നിവയില്‍ പ്രതൃ ക്ഷപ്പെടുന്ന മാപ്പിളപ്പാട്ടുകളുടെ അവതരണത്തിലും മത്സരങ്ങളി ലും ്രഥമസ്ഥാനത്തുള്ളത്‌ വൈദ്യര്‍ക്കൃതികളാണ്‌. അറബിമലയാളത്തില്‍ രചന നടത്തുമ്പോഴും, കേരളീയപൊതുസമൂഹ ത്തിന്റെ ര്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുകയും പുരോഗമനപരമായ സാമൂഹികവീക്ഷ ണം പുലര്‍ത്തുകയുംചെയ്ത കവിയാണ്‌ മോയിന്‍കുട്ടി വൈദ്യരെന്ന്‌ ഇതു വ്യക്തമാകുന്നു. മലയാളസാഹിതൃചരിര്രത്തില്‍ മോയിന്‍കുട്ടി വൈദൃരുടെ രച നകളുടെ ചരിര്രപരമായ ഇടം പുനര്‍നിര്‍ണയിക്കപ്പെടേണ്ടതുണ്ട്‌ എന്ന്‌ ഈ പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ ്രാചീനകാലംമുതലുള്ള ചരിര്തത്തിന്റെ വൃതൃസ്തഘട്ട ങ്ങളില്‍ നിന്നും രൂപപ്പെട്ട, അറബിമലയാളത്തിലെ വിപുലമായ സാഹിതൃസഞ്ച യത്തില്‍ വൈദൃര്‍ക്കൃതികള്‍ക്ക്‌ സവിശേഷമായ ഇടമുണ്ട്‌. തമിഴ്‌, അറബി, പേര്‍ഷ്യന്‍, സംസ്കൃതം, ഉര്‍ദു, ഇംഗ്ലീഷ്‌, കന്നഡ തുടങ്ങിയ ഭാഷകളിലെ പദ ങ്ങള്‍ അതില്‍ വൃത്യസ്തമായ അളവുകളില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്‌. വിഭ ക്തി-സമുച്ചയനിപാതങ്ങള്‍ ലിംഗ-വചനകാലപ്രത്ൃയങ്ങള്‍, സര്‍വനാമങ്ങള്‍, ബന്ധവാചീശബ്ദങ്ങള്‍, ഭാഷാപരിണാമത്തിലെ ആറുനയങ്ങള്‍ തുടങ്ങിയ നിര വധിഘടകങ്ങളില്‍ കാവൃഭാഷ ആവശ്യപ്പെടുന്നതിനനുസരിച്ചു വ്യാകരണപര മായ അതിര്‍ത്തിലംഘനങ്ങള്‍ നടത്താന്‍ അത്‌ ധൈര്യം കാണിക്കുന്നു. ഇശലു കളുടെ വൈവിധ്യത്തിലും, വൈചിരതൃത്തിലും, അലങ്കാരങ്ങളുടെയും, ്രാസ ങ്ങളുടെയും വിനയൃസനങ്ങളിലും രസങ്ങളുടെ ആവാഹനങ്ങളിലും വൈദ്യര്‍ ക്കവിതയുടെ സമൃദ്ധി വിസ്മയിപ്പിക്കുന്നതാണ്‌. 344 പ്രമേയതലത്തിലുൃം ശൈലീതലത്തിലും അവ പില്‍ക്കാലസംസ്കാര ത്തിലെ ബഹുകാലരുപങ്ങളിലേക്ക്‌ സന്നിവേശിക്കപ്പെടിരിക്കുന്നു. ആ കൃതിക ളുടെ ആശയപരമായ വ്യവഹാരം ആധുനികതയുടെ മണ്ഡലത്തിലേക്കാണ്‌ ജാലകങ്ങള്‍ തുറന്നിടുന്നത്‌. കാല്‍പനികതയുടെ ലക്ഷണവും ലക്ഷ്യവും വൈ ദൃര്‍ക്കൃതികളില്‍ വിസ്മയകരമായി സമ്മേളിക്കുമ്പോള്‍തന്നെ ഫ്യുഡല്‍വിരുദ്ധ വും അധിനിവേശവിരുദ്ധവുമായി നിലകൊള്ളുകയും ദ്രാവിഡീയസന്ദര്യദര്‍ ശനത്തോട്‌ സവിശേഷമായ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ അധിനിവേശവിരുദ്ധവും തദ്ദേശീയവുമായ ഒരാധുനിക തയെ പ്രദാനംചെയ്യുന്ന, നവജീവിതമുല്യങ്ങളുടെ അനിവാരൃതയെ സ്വപ്നം കാണുന്ന കാല്‍പനികഭാവത്തിന്റെ പ്രഭയാണ്‌ വൈദ്യര്‍ക്കൃതികളുടെ വ്യവ ഹാരം മലയാളത്തിന്‌ സമ്മാനിക്കുന്നതെന്ന്‌ കണ്ടെത്താവുന്നതാണ്‌. 345 Bava K.“Works of Moyinkutty Vaidyar: Language and discource ” Thesis. Department of Malayalam and Kerala studies, University of Calicut, 2015. ഗ്രന്ഥസൂചി അച്യുതനുണ്ണി, ചാത്തനാത്ത്‌. ഗഭവഷണം (പബ്ചന്ഥധരചനയുടെ തത്ത്വങ്ങള്‍. 4-ാം പ, ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം ,2011. അജിത്കുമാര്‍, എന്‍.ഡോ. തിരുന്മീഴല്‍്മാല ഭരു ചഠനം. തിരുവനന്തപുരം: കേരളഭാഷാഇന്‍സ്സിറ്റ്യുട്ട, 2002. അബ്ദുല്‍കരീം, മുഹമ്മദ്‌ കെ.കെ. മാച്ചിളുകവി സമഗമാട്്‌ മോയില്‍ക്കുടുി വൈദ്യര്‍. ഏനാമാക്കല്‍: ആമിനാബുക്ക്‌ സ്റ്റാള്‍, 1955. അബ്ദുല്‍ഖാദര്‍, ചേറ്റുവായി. മഹാകവി ചേറ്റവവായിപരിക്കുട്ടി. കോഴിക്കോട്‌: പി.കെ. ബ്രദേഴ്സ്‌, 1960. അബ്ദുല്‍സത്താര്‍, മുഹമ്മദ്‌ കെ.കെ.ഡോ. എഡി. മാച്ചിളൂുകിഴാളൂപഠന ങ്ങള്‍. കോഴിക്കോട്‌ : വചനം ബുക്‌സ്‌, 2014. അബുബക്കര്‍, കെ. മവദ്യരുടെ കാവ്യലോകം. കോഴിക്കോട്‌: ഇസ്‌ലാമിക പബ്ലിഷിംഗ്‌ ബ്യൂറോ, 2007. അഹ്മദ്‌, കെ.എം. എഡി. മഹാകവി മോയില്‍ക്ുട്ടിവൈദ്യര്‍ പഠനങ്ങള്‍. കൊണ്ടോട്ടി : വൈദ്യര്‍സ്മാരകകമ്മിറ്റി, 2006. അഹമ്മദ്മയലവി, സി.എന്‍., കെ.കെ. മൃഹമ്മദ്‌ അബ്ദുല്‍കരീം, മഹ ത്തായ മാച്ചിളസാഹിത്യപാരമ്ചര്യം. വിത. കോഴിക്കോട: ആസാദ്‌ ബുക്ക്സ്റ്റാള്‍, 1978. അയ്യപ്പപ്പണിക്കര്‍, കെ. തുന്ത്യല്‍ സാഹിത്യന്പിദ്ധാന്തം ്പനസക്തിയും സാധ്യ തയും. തിരുവനന്തപുരം: കേരളഭാഷാഇന്‍സ്സിറ്റയുട്ട, 1999. ആബു, ഒ. അറബ്വിമലയാളസാഹിത്യചരതം, കോട്ടയം: നാഷനല്‍ ബുക്ക്‌ സ്റ്റാള്‍, 1970. ഇഖ്ബാല്‍, കോപ്പിലാന്‍. വട്ടച്ചാട്. കൊണ്ടോട്ടി; സ്‌കാര്‍ഫ്‌ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, 2008. ഉമര്‍, തറമേല്‍. എഡി. ഇശല്യകളുടെ ഉദ്യാനം, കോഴിക്കോട്‌ : ഒലിവ്‌ പബ്ലി ക്കേഷന്‍സ്‌, 2014. ഉമര്‍, മധുവായി. കൊണഞ്ടോട്ടിയുടെ വേരുകള്‍. ജിദ്ദു: കൊണ്ടോട്ടിസെ്റര്‍, 2011. 346 ഉഷാനമ്പൂതിരിപ്പാട്‌. സാമുഹികഭാഷാവിജ്ഞാനം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്സിറ്റ്യുട്ട, 1994. കരീം, സി.കെ. കേരളമുസ്ലിംചരിതം-സ്ഥിതിവിവരക്കണക്ക്‌ ഡയകടറ1, വാ.1, ഇടപ്പള്ളി: ചരിശ്രം പബ്ലിക്കേഷന്‍സ്‌, 1997. കാദിരിക്കോയ, എന്‍. എഡി. മാച്ഛചിഭളുകലാദര്‍ശനം; തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി, 2009. കാരശ്ശേരി, എം.എന്‍. (മുഹ്യുദ്ദീന്‍ എന്‍), ഭന്നി൭൯ ദര്‍ശനം. കോഴിക്കോട്‌ : പൂര്‍ണ പബ്ലിക്കേഷന്‍സ്‌, 1996. ______ കുറിമാനം. കോഴിക്കോട്‌: പി.കെ. ബ്രദേഴ്സ്‌, 1989. കുഞ്ഞായിന്‍മുസ്‌ല്യാര്‍, കപ്പപ്പാട്ടും നൂല്‍മദ്ഹും. വ്യാ. അബ്ദുല്‍കരീം, മുഹമ്മദ കെ.കെ. വൈലത്തൂര്‍: അല്‍ അമാന്‍ കിത്താബ്‌ ഭവന്‍, 1983. കുഞ്ഞന്‍പിളഭ്ള,പി.എന്‍.ഇളംകുളം. അന്നമത്തകേരളം, 2-ാാപ. കോട്ടയം: നാഷനല്‍ ബുക്ക്‌സ്റ്റാള്‍, 1965. കുട്ടി, വി.എം. മാച്ഛിളച്ചാടിന്&െചരി/തസഞ്ചാരങ്ങള്‍. കോഴിക്കോട: ലിപി പബ്ലിക്കേഷന്‍സ്‌, 2006. __.മഹാകവിദമായില്‍കുട്ടിെവദ്യര്‍. തൃശ്ശൂര്‍:സാഹിതൃഅക്കാദമി, 2007. _. Da flBajISIOU തായ്വേരുകള്‍. തൃശ്ശൂര്‍:സാഹിതൃഅക്കാദമി, 2007. കുട്ടിക്കൃഷ്ണമാരാര്‍, വ്യത്തശില്പം, 4-ാംപ,. കോഴിക്കോട്‌: മാതൃഭുമി ഗ്പിന്റിംഗ്‌ ആന്‍്റ പബ്ബിഷിംഗ്‌ കമ്പനി, 1979. കുറുപ്പു, കെ.കെ.എന്‍. മാച്ഛിളപാരമ്ധര്യം. കോഴിക്കോട്‌: ഇര്‍ശാദ്‌ ബുക്ക്‌ സ്റ്റാള്‍, 1998. കൃഷ്ണപിള്ള, എന്‍. മമകരളിയുടെകഥ; 5-ാം പ, കോട്ടയം: നാഷനല്‍ ബുക്ക്‌സ്റ്റാള്‍, 1992. ഖാസി മുഹമ്മദ്‌, മുഹ്യിദ്ധ)ല്‍ മാല. വ്യാ. ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍, തീരുരങ്ങാടി; അശ്റഫി ബുക്ക്‌സ്ത്ാള്‍, 2000. ഖാസി മുഹമ്മദ്‌, ഫത്ഹുല്‍മുഞബ്ചഥില്‍. വിവ. അബ്ദുല്‍അസീസ്‌, മങ്കട. കോഴിക്കോട്‌: അല്‍ഹുദാ ബുക്ക്‌സ്റ്റാള്‍, 1996. ഗുണ്ടര്‍ട്ട, ഹെര്‍മന്‍, കേരളച്ചഴമ, 1868. പുനഃരപസാ. കോഴിക്കോട: മാതൃഭൂമി ബുക്‌സ്‌, 2-0൦ പ. 1996. 347 ഗംഗാധരന്‍, എം. മാച്ഛിീളൂപഠനങ്ങള്‍, 2-90 al കോഴിക്കോട: വചനം ബുക്‌സ്‌, 2007. ചീരാമന്‍, രാമചരിതം, വ്യാ. മാണി, വെട്ടം. കോട്ടയം : ഗുരുനാഥന്‍ (പിന്റിംഗ്‌ ആന്റ പബ്ദിക്കേഷന്‍സ്‌. ജലീല്‍, കെ.എം. ലിപികളും മാനവസംസ്കാരവ്യും. തിരുവനന്തപുരം: കേരള ഭാഷ ഇന്‍സ്ററിറ്റു്യുട്ട, 1989. ജോസഫ്‌, പി.എം. മലയാളത്തിലെ പരകിീയപദങ്ങള്‍. 2-ാം പരി.പ. തിരു വനന്തപുരം: കേരളഭാഷാഇന്‍സ്റിറ്റ്യുട്ട, 1995. ജോര്‍ജ്ജ്‌, കെ.എം.ഡോ. എഡി. സാഹിത്ൃചരി്ത൦ം സ്ഥാനങ്ങളിലെ. 4-ാം പ, കോട്ടയം; നാഷനല്‍ ബുക്ക്‌ സ്റ്റാള്‍, 1998. നഫീസാ ഉബൈദ്‌, സമ്പാ. ഉടെബദിന്‍്െ മതരമഞ്ഞടുത്ത കവിതകള്‍. കോട്ടയം: നാഷനല്‍ ബുക്ക്സ്റ്റാള്‍, 1980. നാരായണക്കുറുപ്പു, പി. മലയാളവ്യത്തപഠനം. 2-ാം പ. തിരുവനന്തപുരം: കേരളഭാഷാഇന്‍സ്സിറ്റ്യുട്ട, 1998. നുജുൂം, എ. കവിതയിലെ ന്മാടും മഗരവ്യം. തിരുവനന്തപുരം : കേരളഭാഷാ ഇന്‍സ്പിറ്റ്യുട്ട, 2008. നാരായണപിള്ള, പി.കെ.(സാഹിതൃപഞ്ചാനന്‍). വ്യാകരണ്പവേശിക, 2-ാം പ. സമ്പാ. ഗോപാലകൃഷ്ണന്‍ നായര്‍, എം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്സിറ്റ്യുട്ട, 1995. പക്കര്‍, പന്നൂര്‍, എഡി. മാച്ഛീള കലാദര്‍ച്ചണം. കോട്ടയം; നാഷനല്‍ ബുക്ക്‌ സ്റ്റാള്‍, 1998. പണിക്കര്‍, കെ.എന്‍. മലബ്വര്‍കലാപം ചഭുത്വത്തിന്യും രാജവ്വാഴ്ചയ്ക്കു മതിരെ. 4-ാം പ, വിവ.എബി കോശി, കോട്ടയം: ഡിസി ബുക്‌സ്‌, 2007. പണിക്കര്‍, എം.പി, ഖ്രൊഫ. മലയാള ഖണ്ഡകാവ്യങ്ങള്‍ ഭര) പഠനം. 3-ാം പ, തിരുവനന്തപുരം; കേരള ഭാഷാ ഇന്‍സ്സിറ്റ്യുട്ട , 1996. പരമേശ്വരയ്യര്‍, എസ്‌. ഉള്ളൂര്‍. കേരളസാഹിത്യചരിതം. വാ. 1 5-00 പ. തിരുവനന്തപുരം: കേരളസര്‍വൃകലാശാല, 1990. പ്രഭാകരവാരിയര്‍, കെ.എം., ശാന്താഅഗസ്റ്റിന്‍, ആധുനികഭാഷാശാസ്തം, 4-ാം പ, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്സിറ്റ്യുട്ട, 1994. 348 ്രഭാകരവാരിയര്‍, കെ.എ. മലയ്മാളം-മാററവ്യം, വളര്‍ച്ചയും. ശുകപുരം: വളളത്തോൾ വിദ്യാപീഠം, 2004. ____. ഭാഷാസാഹിത്യം വിമര്‍ശം-ന്ധോ. കെ.എം. (ചഭാകരവാരിയരുടെ തിരഞ്ഞടുത്ത ലേഖനങ്ങള്‍. കോട്ടയം : കറ്റ ബുക്‌സ്‌, 2007. ്രശോഭന്‍, കെ.ഡോ. പച്ുമലയാളം-കൃതികളും പചഠനര്യം.തിരുവനന്തപുരം: കേരളഭാഷാഇന്‍സ്സിറ്റ്യുട്ട, 1996. ബക്കര്‍, എടക്കഴിയൂര്‍. അറബഞ്ചനമുടട-ചിട്ടുകള്‍, പാട്ടുകളും. ര്പസാംഗ്രന്ഥ കര്‍ത്താവ്‌, 2004. ബഷീര്‍, ചുങ്കത്തറ. ഇശത്ച്രകവര്‍ത്ത? മോയില്‍കുട്ടി വൈദ്യര്‍. തൃശ്ശൂര്‍; കേരളസാഹിതൃഅക്കാദമി, 2010. ബഹാവുദ്ദീന്‍, കെ.എം. കേരള്മുസ്ലിംകള്‍-പോരാട്ടത്തിന്െ ചതരീശ്തം. കോഴിക്കോട്‌: ഇസ്‌ലാമിക പബ്ലിഷിംഗ്‌ ഹസ്‌, 1995. ബാലകൃഷ്ണന്‍, വള്ളിക്കുന്ന്‌. മഹാകവിമോയിന്‍കുട്ടിവൈദ്യരുടെ കാവ്യ ലോകം. കോഴിക്കോട്‌ : വചനം ബുക്‌സ്‌, 2014 ____മാച്ചിളച്ചാട്-ഭരാമുഖപഠനം, കോഴിക്കോട:പൂങ്കാവനംബുക്‌സ്‌, 1999. _____മാച്ചീളസാഹിത്യപഠനങ്ങള്‍. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്പിറ്റ്യുട്ട, 201. ബാലകൃഷ്ണന്‍, വള്ളിക്കുന്ന്‌., ഡോ. ഉമര്‍ തറമേല്‍, സമ്പാ. മാച്ചഛിളച്ചുാട്ട്‌ പഠാഠവ്യും, പഠനവ്യും. കോട്ടയം : സി.സി. ബുക്‌സ്‌, 2006. ബാലകൃഷ്ണന്‍, വള്ളിക്കുന്നും മറ്റും, മോയില്‍കുട്ടിവദ്യര്‍-അന്ു)സ്മരണ (പബ്വന്ധങ്ങള്‍. മലപ്പുറം : യുവകലാസാഹിതി, 1990. ബീരാന്‍കോയ, ഗുരുക്കള്‍. മാച്ഛിീള കോല്‍ക്കളി. എഡി. റസാഖ്‌, പയനമ്മവോട്ട, കൊണ്ടോട്ടി : വര പബ്ലിക്കേഷന്‍സ്‌, 2012. ഭവനന്ദി, നന്നുല്‍. വ്യാ.പെരുമാള്‍, എം.ഇളയ, സ്വര്‍ണംഇളയപെരുമാള്‍ ,1967. ഭാസ്ക്കരന്‍, ടി.ഡോ. ഭാരതിയകാവ്ധ്യശാസ്്തം. 3-ാം പ, തിരുവനന്തപുരം: കേരളഭാഷാഇന്‍സ്സിറ്റ്യുട്ട, 1994. മമ്മദ്കോയ,പരപ്പില്‍. കോഴിക്കോടെ മുസ്ലിംങ്ങളുടെ ചരിശ്തം. കോഴിക്കോട്‌; ഫോക്കസ്‌ പബ്ലിക്കേഷന്‍സ്‌, 2012. 349 മലയാളം ബൈബ്വിള്‍, 3-ാം പ. ഇടമറ്റം: സി.ആര്‍. എല്‍ സൊസൈറ്റി, ഓശാന ഹസ്‌, 1995. മുരളീധരന്‍, നെല്ലിക്കല്‍. വിശ്വസാഹിത്യദര്‍ശനങ്ങള്‍; കോട്ടയം: ഡി. സി. ബുക്‌സ്‌, 1997. മുഹമ്മദ്‌, കെ.എം.ഖ്പൊഫ.അറബിസാഹിത്യത്തിന്‌ കേരളത്തി്&റെ സംഭാവന. തീരുരങ്ങാടി : അഷ്‌റഫി ബുക്ക്‌ സെന്‍റര്‍, 2012. മുഹമ്മദാലി, വി.പി. മാച്ചിളച്ചാട്ടുകള്‍ നൂറ്റാണ്ടുകളിലുടെ. കോട്ടയം; കറ്റ ബുക്‌സ്‌, 2007. മോയിന്‍കുട്ടി വൈദൃര്‍, മഹാകവി മോയില്‍കുട്ടിരവെദ്യരുടെ സന്ധ്യര്‍ണ കൃതികള്‍, 2 ഭാ. വ്യാ. അബ്ദുല്‍കരിം, മുഹമ്മദ്‌ കെ.കെ, കെ. അബൂബ ക്കര്‍, കൊണ്ടോട്ടി; മോയിന്‍കുട്ടി വൈദ്യര്‍സ്മാരകകമ്മിറ്റി, 2005. .ഹുസ്ന്യുല്‍ ജമാല്‍. വ്യാ. ബാപ്പു, വി. പുന്നയൂര്‍ക്കുളം, കുന്ദംകുളം: യു.കെ.സി. (പസ്ത്‌, 1960. . ബ്വദ്റുല്‍കുബ്്റാ. വ്യാ. അലിമാലവി, ബി.കെ. കൊടക്കല്ല്‌, കൊണ്ടോട്ടി: സ്‌കാര്‍ഫ്‌ മോയിന്‍കുട്ടി വൈദ്ൃര്‍സ്മാരകം, 2011. .ഛഹുസ്ന്മുല്‍ജ്മാല്‍ ബ്വദ്യുല്‍മുന൪. കൊണ്ടോട്ടി: സ്‌കാര്‍ഫ്‌ വൈദ്യര്‍ സ്മാരകം, 2011. രവി, ഇരിഞ്ചയം. മലയാളവ്യ്യധാകരണനിഘഞ്ടു, തിരുവനന്തപുരം: മെലിന്‍ഡ ബുക്സ്‌, 2043. രവീന്ദ്രൻ, പി.പി. ഡോ. ഫുക്കോ-വര്‍ത്തമാനത്തിന്തെ ചരിതം. 2-ാം al. തിരുവനന്തപുരം : കേരളഭാഷാ ഇന്‍സ്പിറ്റ്യുട്ട, 2002. രാജരാജവര്‍മ്മ, എ.ആ. കേരളപാണിനീയം. 1895, 14-ം എന്‍.ബി.എസ്‌. പ. കോട്ടയം : നാഷനല്‍ ബുക്ക്‌സ്താള്‍, 1994. .വത്തമഞ്ജരി, 1904 പരി, നായര്‍, എസ്‌.കെ, കെ.കെ. വാധ്യാര്‍, പരി. 1210 പ. കോട്ടയം; നാഷനല്‍ ബുക്സ്റ്റാള്‍, 1992. .ഭാഷാഭുഷണാം. 1-ാം പരി.പ., പരി, കുട്ടിക്കൃഷ്ണമാരാര്‍; കോട്ടയം: നാഷനല്‍ ബുക്ക്‌ സ്റ്റാള്‍, 1991. രാധിക സി. നായര്‍. സമകാലിക സാഹിത്യന്സിദ്ധാന്തം ഭരു പാഠഷ്ുസ്തകം. 2-ാം പ. കോട്ടയം : കറന്റ്‌ ബുക്‌സ്‌, 2007. 350 രാമചന്ദ്രന്‍നായര്‍, പന്‍മന. എഡി. സന്ധ്ര്‍ണ മലയാളസാഹിത്യചരിതം. 2-ാം പ. കോട്ടയം : കറന്റ്‌ ബുക്‌സ്‌. ലീലാതിലകം, 2-ാം പ. വ്യാ. ഗോപിക്കുട്ടൻ, കോട്ടയം: നാഷനല്‍ ബുക്ക്‌ സ്റാള്‍, 1989. ലീലാവതി, എം. ഡോ. മലയാളകവിതാസാഹിത്യചരിതം, 5-ാം പ. തൃശ്ശൂര്‍ : കേരളസാഹിതൃഅക്കാദമി, 2002. ലോഗന്‍, വില്യം. മലഞ്ചാര്‍ മാന്വല്‍, 5-ാം പ. വിവ.ടി. വി. കൃഷ്ണന്‍, കോഴിക്കോട്‌ : മാതൃഭൂമി ബുക്‌സ്‌, 2004. വേലായുധന്‍, പണിക്കശേരി. കേരളം അറുന്മുറ്‌ കൊല്ലം മുന, കോട്ടയം : നാഷനല്‍ ബുക്ക്‌ സ്റ്റാള്‍, 1970. ശങ്കരന്‍, തായാട്ട. തുന്ത്യല്‍വിദ്യാഭ്യമസം നുറത്ാണ്ടുകളിലുടെ. മാംപ. തിരുവനന്തപുരം: കെ. എസ്‌. ടി, എ., 2043. ശങ്കുണ്ി, കൊട്ടാരത്തില്‍. ൭എതിഹ്യമാല, 21-൦ പ. കോട്ടയം: 20038 ബുക്‌സ്‌, 1997. ശശിധരന്‍, ക്ലാരി, ഡോ. കേരളകലാനിഘഞ്ടു. കോഴിക്കോട്‌ : ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, 2012. ശ്രീധരമേനോന്‍, എ. കേരളചരീതം. 1967, കോട്ടയം : ഡി.സി. ബുക്‌സ്‌, 2010. സെയ്നുദ്ദീന്‍, ഇ. സമ്പാ. അറബ്ിിമലയാഭളപര്യായനിഘഞ്ടു, 2-90 al, തിരുവനന്തപുരം :; കേരള ഭാഷാഇന്‍സ്സിറ്റ്യുട്ട, 1992. സൈനുദ്ദീന്‍, മന്ദലാംകുന്ന്‌. മുഹ്യിദ്ദ)ില്‍മാല ചരിതം പാഠം പഠനം. തൃശ്ശൂര്‍ ; കൈസണ്‍ ബുക്‌സ്‌, 2008. ഹസന്‍, നെടിയനാട്‌. മാച്ചിളച്ചാട്ടിന്§റെ വേരുകള്‍ തേടി. കോഴിക്കോട്‌ : വചനം ബുക്‌സ്‌, 2012. ഹുസൈന്‍, രണ്ടത്താണി,ഡോ. മാച്ഛിളമലണ്ഥാര്‍. കോഴിക്കോട്‌: ഇസ്‌ലാമിക പബ്ലിഷിംഗ്‌ ബ്യുറോ, 2005. റസാഖ്‌,പയമ്മ്രോട്‌. എഡി. ചരിതം വര്‍ത്തമാനമാക്കിയ ഭരാള്‍. കൊണ്ടോട്ടി ; മുഹമ്മദ്‌ അബ്ദുല്‍കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്‌, 2012. 351 അറബ്ചിമലയാഭൂം കുഞ്ഞിക്കോയത്തങ്ങള്‍, മനാക്കാന്‍്റകത്ത്‌. വലീയ നസ്നീഹത്ത്‌ മാല. തിരുര ങ്ങാടി:é ആമിറുല്‍ ഇസ്ലാം ലിത്തോധ്പസ്സ്‌, 1980. മോയിന്‍കുട്ടി വൈദ്യര്‍, കറാമത്ത്‌ മാല. തിരുരങ്ങാടി. 1911. ഇംഗ്ലീഷ്‌ Miller E. Roland, Mappila Muslims of Kerala - A study in Islamic Trends, Madras : Orient Longman Ltd. ആനുകാലികങ്ങള്‍ അബ്ദുല്‍കരീം, മുഹമ്മദ്‌ കെ.കെ. “മോയിന്‍കുട്ടി വൈദൃരുടെ കഥ, ചന്ദ്രിക വരാന്തപ്പതിപ്പു. (8-11-1992) 1-2 അബ്ദുറഹ്മാന്‍, മങ്ങാട്‌. “കേരളീയമുസ്ലിം പരത്രപവര്‍ത്തനചരി്തം”. ര്രബോധനം, 60-ാം വാര്‍ഷികപ്പതിപ്പ്‌, 2009-പു. 159-162. അബൂബക്കര്‍, കെ. “ഹുസ്നുല്‍ ജമാലിന്റെ പുറപ്പാടും കലാസഞ്ചാരവും”. ചന്ദ്രിക ആഴ്ചപ്പതിപ്പ്‌, 55, 44 (ഓഗസ്റ്റ്‌ 4-10, 2012) 8 - 15 അഹ്മദ്‌, കെ.എം. 'മാപ്പിളപ്പാട്ടിന്റെ ഗുരുഭൂതര്‍'. തൂലിക വാര്‍ഷികപ്പതിപ്പ്‌, കോഴിക്കോട്‌, 1995, പു. 96-98 കാരശ്ശേരി, എം.എന്‍. (മുഹ്യുദ്ദീന്‍, എന്‍) “കുഞ്ഞായിന്‍ മുസ്ല്യാര്‍ മിത്തും യാഥാര്‍ത്ഥ്യവും. മാതൃഭൂമി റംസാന്‍സപ്പിമെന്റ, 1995, പു. 70-72 കുഞ്ഞന്‍പിള്ള, ശൂരനാട്‌. “മാപ്പിളപ്പാട്ടുകള്‍ക്ക്‌ മോയിന്‍കുട്ടി വൈദൃരുടെ സംഭാവനകള്‍. ചന്ദ്രിക റിപ്പബ്ചിക ദിനപതിപ്പ്‌. 26-1-1970 കുട്ടി, വി.എം. 'മാപ്പിളപ്പാട്ടുകള്‍ ദൃശൃമാധ്യമങ്ങളില്‍'. ദേശാഭിമാനി വാരിക, 41,11 (ജനുവരി 9, 2009) 25-26 ചെറിയാന്‍ പി.ജെ.യും മറ്റും, 'ചരിശ്രാരംഭകാലത്തെ സാംസ്ക്കാരിക വിനിമ യങ്ങളുടെ ജീവിതമു്രകള്‍'. ജനപഥം, 40, 10(ഒക്ടോബര്‍, 2008) 24-27. ജിജോ ജോണ്‍, പുത്തേഴത്ത്‌. “പട്ടണത്തിന്റെ ഭൂതകാലം. മലയാള മനോരമ ഞായറാഴചപ്പതിപ്പ്‌, മെയ്‌ 17, 2009. 352 മീരാന്‍, മുഹമ്മദ്‌ തോപ്പില്‍, “അറബിത്തമിഴും തമിഴ്മുസ്ലിംസാഹിത്യവും”. ഇശല്‍പൈതൃകം ത്രൈമാസിക, 1,1 (ഡിസംബര്‍, 2010, 14-17) രാജേന്്രൻ, എടത്തുംകര. “വൈദൃരുടെ തീവണ്ടി”, മാതൃഭൂമിവാരാന്തപ്പതിപ്പ്‌, 24-5-2015, al). 2 വിജയപ്പന്‍ പി.എം, “തിരുനിഴല്‍ മാലയിലെ ഭാഷ മലയാളവിമര്‍ശം' - 13. (പാചീന മലയാള സാഹിത്യം) (മാര്‍ച്ച്‌ 1995), പു. 70. ശിഹാബുദ്ദീന്‍,പൊയ്ത്തുംകടവ്‌/ടി.എം.രാമചന്ദ്രൻ, “കാഫ്കയിലല്ല മുട്ടത്തു വര്‍ക്കിയിലാണ്‌ ദുരൂഹത. മാതൃഭൂമിആഴ്ചപ്പതിപ്പ്‌, 89,52(മാര്‍ച്ച്‌4,2012)34-49. സജീര്‍ ബുഖാരി, വള്ളിക്കാട്‌. സുന്നിവോയ്‌സ്‌ 30, 16 (മാര്‍ച്ച്‌ -1 2011), 22-25. റഹ്മാന്‍ എം.എ, മാപ്പിളമാരുടെ ്പതിവ്യവഹാരങ്ങള്‍' പച്ചക്കുതിര, 5,11 (ജൂണ്‍, 2009) 32-37 റംലാബീഗം/ ഉമര്‍തറമേല്‍, ‘ശബ്ദവിലക്കിന്റെ കടുംകെട്ടഴിച്ചവള്‍' മാതൃ ഭൂമി വാരിക, 90, 3 (ഏഥരപില്‍ 1, 2012). . മൊ്രാല്‍ ഇശല്‍പ്പെരുമ്‌ ,ഭാഷാപോഷിണി,27,11(ഏ്രപില്‍2004) ,5-11. F. Fawcett, ‘A popular Mopla song’. The Indian antiquary, A journal of oriental Research Vol XXVIII — (March — 1899) 64-71 . ‘War songs of the Mappilas of Malabar-The Indian Antiquary’, Vol XXX (Nov. 1906) 499-537 353