വത്സലയുടെ നോവലുകള്‍ - ഒരു സ്ത്രീപക്ഷപഠനം' കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓക്‌ കിലോസഹി ബിരുദത്തിയായി സമര്‍കിക്കുന്ന പ്രബസാം ജാന്‍സി ജോസ്‌ മലയാളവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല 2007 NOVELS OF VALSALA - A FEMINIST STUDY THESIS SUBMITTED TO THE UNIVERSITY OF CALICUT FOR THE AWARD OF THE DEGREE OF DOCTOR OF PHILOSOPHY IN MALAYALAM JANSY JOSE DEPARTMENT OF MALAYALAM UNIVERSITY OF CALICUT 2007 ഡോ. ആസാദ്‌ ആര്‍. പി. ലക്ചറര്‍, സെലക്ഷന്‍ ദ്രഗഡ്‌ മലയാളവിഭാഗം എന്‍.എസ്‌.എസ്‌. കോളേജ്‌ മഞ്ചേരി സാക്ഷ്യപ്ര്തം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓഹ്‌ ഫിലോസഷി ബിരുദത്തിനായി സമര്‍കിക്കുന്ന വത്സല്യറുടെ നോവലുകള്‍ - ഒരു സ്ത്രീപക്ഷപഠനം' എന്ന (പ്രബന്ധം ജാന്‍സി ജോസ്‌ എന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വ്വഹിച്ച ഗവേഷണത്തിന്റെ രേഖ യാണെന്ന്‌ ഇതിനാല്‍ സാക്ഷ്യഷെടുത്തുന്നു. മഞ്ചേരി, ആയാദ്‌ ആര്‍. പി. 9 (പസതാവന ഈ പ്രബസ്ാം ഇതിനുമുമ്പ്‌ ഏതെങ്കിലും പരീക്ഷയക്കോ, ബിരുദത്തിനോ, അദസാസിയേറ്റ്ഷികിഭനോ, ഹെല്ലോഷിഷിനോ അതുപോലുള്ള മറ്റെന്തെങ്കിലും ടൈററിലീ BMI, അംഗീകാരത്തിനോ വേ 1 എഴുതകെട്ടതലു എന്ന്‌ സത്യബോധ്യകെടുത്തിക്കൊ 89301103. ജാന്‍സി ജോസ്‌ 9 (പസതാവന ഈ പ്രബസ്ാം ഇതിനുമുമ്പ്‌ ഏതെങ്കിലും പരീക്ഷയക്കോ, ബിരുദത്തിനോ, അദസാസിയേറ്റ്ഷികിഭനോ, ഹെല്ലോഷിഷിനോ അതുപോലുള്ള മറ്റെന്തെങ്കിലും ടൈററിലീ BMI, അംഗീകാരത്തിനോ വേ 1 എഴുതകെട്ടതലു എന്ന്‌ സത്യബോധ്യകെടുത്തിക്കൊ 89301103. ജാന്‍സി ജോസ്‌ കൃതജ്ഞത ഈ (്രബന്ഥരചനയില്‍ എനിക്കുവേ പ്രോത്സാഹനവും വിലയേറിയ മാര്‍ഗ്ഗ നിര്‍ദ്ദശങ്ങളും നല്കി എന്നെ അകമഴിഞ്ഞ്‌ സഹായിച്ച യോ: ആയാദ്‌ മാഷിനോട്‌ ഞാന്‍ നന്ദി രേഖകെടുത്തുന്നമു. ഗവേഷണത്തിനാവശ്യമായ സാകര്യങ്ങള്‍ നലകിയ മലയാളവിഭാഗം മൃ വകൂക്ദ്ധ്യക്ഷമാരോടും ഇഷോഴത്തെ വകുകദ്ധ്യക്ഷന്‍ ഡോ. പി. എം.വിജയകല്‍ മാഷിനോടും വളരെയേറെ നനിയു “ റഫറന്‍സിനുവേ 1 സകര്യ ങ്ങള്‍ ചെയ്തുതന്ന കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാളവിഭാഗം ലൈബ്രറി, സി.എച്ച്‌. എം. ലൈബ്രറി, കേരളായുനിവേഴ്സിറി ലൈബ്രറി, അന്വേഷി വിമെന്‍സ്‌ ലൈസ്രറി (കോഴിക്കോട്‌, സഖി ലൈബ്രറി തിരവനന്തപുരം) എന്നിവിടങ്ങളിലെ ജീവനക്കാ ഭാോടും എനിക്ക്‌ അളവറ്റ നന്ദിയ - എനിക്ക്‌ എന്നും പ്രോത്സാഹനം നല്കിയ കുടും ബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ നന്ദിയും കടകാടും ഭരഖകെടുത്തുന്നു. ജാന്‍സി ജോസ്‌ ഉള്ളടക്കം Voi ആമുഖം അങ്മ്യായം ഒന്‌ - സാഹിത്യത്തിലെ സ്രിപക്ഷ വിചാരം ചരിത്രവും 8 - 83 വര്‍ത്തമാനവും 14 സ്രതീവാദം 9 [1 ച്ശ്ചാത്തലം 9 1.1.2 സ്രതീവാദം കേരളീയ പശ്ചാത്തലം 12 1.1.3 സ്രതീവാദം - നിര്‍വ്വചനം 16 1.1.4 സ്ത്രീവാദത്തിന്റെ ചരിത്രം 28 1.1.5 കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങള്‍ 33 1.1.6 മതവും സ്തീവാദവും 35 1.1.7 MlaMaago w(Olaloaalgzo 40 1.1.8 സ്തീ സാഹിത്യത്തില്‍ Al 1.2 സ്്രീവാദസാഹിത്യം 44 1.2.1 പെണ്ണെഴുത്ത്‌ 46 1.2.2 സ്മെത്രണഭാഷ 51 1.2.3 സാഹിത്യത്തില്‍ സ്തതീകഭോടുള്ള സമീപനം 57 1.2.4 ്രകൃതിവര്‍ണ്ണനകള്‍ സാഹിത്യത്തില്‍ 59 25 സ്രതീയും (പകൃതിയും 62 1.2.6 സാഹിത്യവും രതിയും 66 1.3 നോവല്‍ സാഹിത്യത്തിലെ സ്തീസങ്കൽപം 74 1.3.1 പാശ്ചാത്യ നോവലില്‍ സ്രതീകളോടുള്ള സമീപനം 78 1.3.2 ആദ്യകാല പാശ്ചാത്ത്യ നോവലിസ്റ്റുകള്‍ 81 1.3.38 ആദ്യകാല പാശ്ചാത്യ സ്ത്രീ നോവലീസ്റുകള്‍ 82 അദ്യായം ര “ - മലയാള നോവല്‍ - സ്രതീവാദയമീപനം 84 - 137 2.1 മലയാളനോവല്‍ ഘട്ടങ്ങളിലൂടെ 84 21.1 ആദ്യകാല മലയാള നോവലുകള്‍ 86 2.1.2 ര ഠം ഘട്ട നോവലുകള്‍ 95 2.1.3 ആധുനിക നോവലുകള്‍ 99 2.2 കേരളത്തിലെ സ്തീ എഴുത്തുകാര്‍ 103 2.2.1 കേരളത്തിലെ ആദ്യകാല സ്തീ എഴുത്തുകള്‍ 103 2.2.2 സ്ര്തരീനോവലിസ്റ്റുകള്‍ 107 2.3 കീഴാളപരിപ്രേഷ്യം മലയാള നോവലുകളില്‍ 112 2.3.1 ദലിത്രപമേയം മലയാളനോവലില്‍ 113 2.3.2 ആദിവാസി (പ്രമേയം നോവലുകളില്‍ 115 2.4 സ്ത്രീ - മണ്ണ്‌ ബന്ധം 120 24.1 © ടങ്ങഴി - മണ്ണിന്റെ മാറില്‍ - നെല്ല്‌ 120 24.1.1 സാമദൃഹ്ൃരപ്ശ്നങ്ങള്‍ 123 2.4.1.2 സ്രതീപ്രശ്നം 124 2.5 കുടിയേറ്റം നോവലുകളില്‍ 125 2.5.1 വിഷകന്യക - നെല്ല്‌ - ഒദറാത 127 2,6 സദാചാരബോധം മലയാള നോവലില്‍ 130 അദ്ധ്യായം മൂന്‌ - വത്സലയുടെ നോവലുകള്‍ - 138 - 155 പൊതു സവിശേഷതകള്‍ 3.1 വത്സലയറും മലയാള നോവലും 138 8,2 പ്രമേയം 141 8,3 വത്സലയുടെ നോവലുകള്‍ പൊൌൊതുസവിശേഷത 151 അങ്മ്യായം യാല്‌ - വത്സലയറുടെ നോവലുകള്‍ - 156 - 291 ഒരു സ്രതിപക്ഷ്പഠനം 4.1 ഇതിവൃത്തടടന 156 4.1.1 acne 156 4.1.2 ആഗ്നേയം 158 4.1.3 Hgaddoeoell 159 41,4 പാളയം 160 4.1.5 ചാദവര്‍ 161 41.6 ോസ്മേരിയുടെ ആകാശങ്ങള്‍ 163 4.1.7 ഇതിവ്ൃത്തഷടന - സാമദൃഹ്യ പശ്ചാത്തലം 164 4.2 ആഖ്യാനം - പരിചരണം 165 421 സാമദൂൃഹ്യ പരിസരം 165 42.2൧ സ്രതീറ്രധാനം 170 42.3 സ്രതീകളുടെ പദവി 176 4.2.4 മനസ്സ്‌ - ശരീരം 183 4.3 സാമദൂഹ്യാവസ്ഥകള്‍ 188 4.3.1 കുടുംബം 188 4.3.2 ജാതി 196 4.3.3 ജന്മിത്തം 200 4.3.4 വിവാഹം 206 AA സാമ്പത്തികരടന 216 4.5 വിദ്യാഭ്യാസം 224 4.6. സദാചാരം - ലൈംഗികത 231 AT മണ്ണ്‌ - പെണ്ണ്‌ - കാര്‍ഛിക ജീവിതം 240 4.7.1 മണ്ണ്‌ - പെണ്ണ്‌ - സാദൃശ്യം 240 47.2൧ സ്രതീയും (പ്കൃതിയും 246 4.7,3 പെണ്ണിടങ്ങള്‍ 260 4.7.4 പെണ്ണധികാരം - മണ്ണധികാരം 265 4.7.5 പെണ്ണ്‌ - കലഹിക്കുന്ന സ്ത്രീകള്‍ 273 4.7.6 കയമാരക്കാരായ പെണ്‍കുട്ടികളുടെ (പ്ശ്നങ്ങള്‍ 280 4.8 ആദിവാസി (്രശ്നം 283 അത്യ്യായം അഞ്ച്‌ - ഉപസംഹാരം 292-299 ഗ്രയയൂചി 300-312 അസനുബ്സ്ഥം 313-316 കൃതജ്ഞത ഈ (്രബന്ഥരചനയില്‍ എനിക്കുവേ പ്രോത്സാഹനവും വിലയേറിയ മാര്‍ഗ്ഗ നിര്‍ദ്ദശങ്ങളും നല്കി എന്നെ അകമഴിഞ്ഞ്‌ സഹായിച്ച യോ: ആയാദ്‌ മാഷിനോട്‌ ഞാന്‍ നന്ദി രേഖകെടുത്തുന്നമു. ഗവേഷണത്തിനാവശ്യമായ സാകര്യങ്ങള്‍ നലകിയ മലയാളവിഭാഗം മൃ വകൂക്ദ്ധ്യക്ഷമാരോടും ഇഷോഴത്തെ വകുകദ്ധ്യക്ഷന്‍ ഡോ. പി. എം.വിജയകല്‍ മാഷിനോടും വളരെയേറെ നനിയു “ റഫറന്‍സിനുവേ 1 സകര്യ ങ്ങള്‍ ചെയ്തുതന്ന കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാളവിഭാഗം ലൈബ്രറി, സി.എച്ച്‌. എം. ലൈബ്രറി, കേരളായുനിവേഴ്സിറി ലൈബ്രറി, അന്വേഷി വിമെന്‍സ്‌ ലൈസ്രറി (കോഴിക്കോട്‌, സഖി ലൈബ്രറി തിരവനന്തപുരം) എന്നിവിടങ്ങളിലെ ജീവനക്കാ ഭാോടും എനിക്ക്‌ അളവറ്റ നന്ദിയ - എനിക്ക്‌ എന്നും പ്രോത്സാഹനം നല്കിയ കുടും ബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ നന്ദിയും കടകാടും ഭരഖകെടുത്തുന്നു. ജാന്‍സി ജോസ്‌ Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. വത്സലയറദുടെ നോവലുകള്‍ - ഒരദു സ്തീപക്ഷുപഠനം ആമുബം ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളോടെയാണ്‌ കേരളത്തില്‍ സ്ത്രീവാദത്തിന്റെ വേരുകള്‍ പടര്‍ന്നുതുടങ്ങിയത്‌. അക്കാലത്തുതന്നെ സ്ര്രീകള്‍ തങ്ങളനുഭവിക്കമുന്ന ഇരട്ടച്ചദൃൂഷണത്തെ തിരിച്ചറിഞ്ഞ്‌ പോരാട്ടമാരംഭിച്ചിരുന്നു. സാമൂ ഹ്യറപ(കിയകളിലെന്നതുപോലെ സാഹിത്യത്തിലും എക്കാലത്തും സ്തീകള്‍ക്ക്‌ പിന്നാ മ്പൂറങ്ങള്‍ മാ(തമാണ്‌ ലരഭിച്ചദുവന്നിരുന്നത്‌. സ്രതീസങ്കല്പങ്ങള്‍ക്കും സ്രതീ്രശ്‌ന ങ്ങള്‍ക്കും പുതിയ മാനം വന്നതോടെ സാഹിത്യലോകത്തും എഴുത്തുകാരികള്‍ തങ്ങ ളുടെ സങ്കല്പങ്ങളും വീക്ഷണങ്ങളും പകര്‍ത്തി തുടങ്ങി. സ്ത്രീവാദസാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനും മദുമ്പുതന്നെ വത്സല മലയാള നോവല്‍ സാഹിത്യത്തില്‍ സ്ഥാനം നേടിക്കടിഞ്ഞിരുന്നു. സാമൂൃഹ്യനോവലകളെ പൊതുധാരയില്‍പെടുത്തികോന്ന വത്സലയുടെ ഒനോവലകളിലെല്ലാം സ്ത്രീയനുഭവങ്ങളുടെ ജന്നലുകളുഒ ന്ന്‌ സമക്ഷ്മവായനയില്‍ ബോദ്ധ്യചെടുന്നു. കീഴാള (്രാന്തീയ ആവിഷ്ക്കാരമാണ്‌ വത്സല യുടെ നോവലുകളെ ശ്രദ്ധേയമാക്കിയ (്രധാനഘടകം. ആധുനികതയടടെ വക്താക്കളായ കാക്കനാടനും മുകുന്ദനും ഒ.വി. വിജയ നുമെല്ലാം സ്ര്തീസ്വത്വത്തിന്റെ അപചയത്തെ പ്രഭമയമാക്കിയ കാലത്താണ്‌ മണ്ണി നോടും മനൃഷ്യനോടും ബന്ധം പുലര്‍ത്തി സ്രതീസ്വത്വാവിഷ്ക്കരണത്തിലദ്ൃടെ വത്സല മലയാള നോവല്‍ സാഹിത്യത്തിലേക്ക്‌ കടന്നുവന്നത്‌. സ്രതീ/പ്രകൃതി/ആദിവാസി ജീവി തത്തിന്റെ ആഴങ്ങള്‍ വെളികെടുത്തുന്ന കൃതികളാണ്‌ വത്സല രചിച്ചിട്ടുള്ളത്‌. അടിച്ച മര്‍ത്തടെടുകയും ചൃഷണവിശേയമാവുകയും ചെയ്യുക എന്ന അനദഭവങ്ങളുടെ സമാനതയില്‍ സ്ത്രീ/കിഴാള/പ്രകൃതി ജീവിതങ്ങള്‍ പങ്കുവെക്കുന്ന ഒരു പൊതു ഇടം രൃപക്ടുന്നു : വിവേചനങ്ങളും അവയ്ക്കെതിരായ പോരാട്ടങ്ങളും ആ മണ്ഡാലങ്ങളി ലെല്ലാം സ്ത്രീയനുഭവത്തിന്റെ തന്നെ പാഠഭേദങ്ങളായിത്തീരുന്നു - പ്രകൃതി്രശ്ന ങ്ങളും കീഴാളറ്രശ്നങ്ങളും സ്രതീ്രശ്നങ്ങളും അധികാരവിധേയ വ്യാവഹാരിക ഷടന ക്കകത്ത്‌ സമാനസ്വഭാവം പ്രകടികിക്കുന്ന : വത്സലയുടെ നോവലുകളില്‍ ചൂഷണം ചെയ്യകെടുന്ന (കൃതിയും, ആദിവാസി (കീഴാളന്‍)യറം ചൂഷണം ചെയ്യകെടുന്ന 1 സ്ത്രീജീവിതം തന്നെയായിത്തീരുന്നു. മദ്ധ്യവര്‍ഗ്ഗ സ്രതീജീവിതത്തിന്റെ ദാരുണ വശ ങ്ങളെ ചി്തീകരിക്കുന്ന നോവലുകളും വത്സല എഴുതിയിട്ട; . സാമദൂഹ്യ്രതിബദവതയുടെ ഭാഗമായ രചനകളാണ്‌ വത്സലയുടെത്‌. സാമൂ ഹ്യാവസ്ഥകളോട്‌ ഏറ്റമുട്ടി പരാജയകെടുന്നവരും സ്വയം വീര്യം കെടാതെ സൂക്കിക്കു ന്നവരുമ “ ആ ക്ദാപ്രപഞ്ചത്തില്‍. സ്തീ ജീവിതത്തെ യാദാര്‍ത്ധ്യബോധത്തില്‍ നിന്നുകൊ “അവതരിദിക്കുവാനും വത്സലയ്ക്കു കഴിഞ്ഞിട്ടു - മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ചിത്രവും ആ കൃതികളില്‍ കാണാം. ജീവിതത്തില്‍ സ്വന്തം സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിവുള്ള നായികമാരാണ്‌ വത്സലയു ടെത. കുടുംബത്തിലും ജീവിതത്തിലും വ്യക്തിപ്രഭാവം ധ്വനികിക്കമന്ന സ്തതീകദാപാത്ര ങ്ങള്‍ കൊ “സമ്പന്നമാണ്‌ ആ നോവല്‍ (പഞ്ചം, 2 പ്ഠനലക്ഷ്യം സ്ത്രീവാദവും പെണ്ണെഴുത്തും മലയാളത്തിന്‌ സുപരിചിതമായിക്കഴിഞ്ഞു. എഴുത്തില്‍ സ്വന്തം വഴികള്‍ വെട്ടിത്തെളിച്ച്‌, നിലനില്ക്കറുന്ന പുരുഷാധിപത്യ സങ്കല്പ ങ്ങളെ അതിജീവിച്ച്‌ സ്വതന്രതരചനകള്‍ നടത്താന്‍ കേരളത്തിലെ എഴുത്തുകാരികള്‍ ശ്രദ്ധിച്ചുതുടങ്ങി. സ്ത്രീ വിമോചനാശയങ്ങള്‍ കേരളത്തില്‍ കടന്നുവന്നിട്ടില്ലാത്ത കാലത്തും ഇത്തരമനുഭവങ്ങള്‍ മുന്‍നിര്‍ത്തി നോവല്‍രചന നടത്തിയ വത്സലയുടെ കൃതികളെ സ്ത്രീപക്ഷത്തുനിന്നു പഠിക്കുക എന്നതാണ്‌ ഈ (്രബന്ധതത്തിന്റെ മുഖ്യ ലക്ഷ്യം. മണ്ണും മനുഷ്യനും ആഴത്തില്‍ പ്രതിഷമിച്ചുകാണുന്ന ഭനോവലുകള്‍ മിക്കതും പ്രാന്തീയ പശ്ചാത്തലത്തിലാണ്‌ അവതരിക്കചെട്ടിരിക്കറുന്നത്‌. ചദൃഷകരും കീഴാളരു മായ ജനതയുടെ ജീവിതം (പതിഷദിച്ചിട്ടുള്ള വത്സലയുടെ നോവലുകള്‍ വേ ത്രപഠന വിധേയമാക്കിയിട്ടില്ല. സാമുഹികാവസ്ഥകളെ എതിരിട്ടു നില്ക്കുന്ന വത്സലയുടെ ആഖ്യാനം, വര്‍ണ്ണനകള്‍ എന്നിവ ക ടുക്കുകയും മണ്ണ്‌ -മനുഷ്യ, മണ്ണ്‌ -പെണ്ണ്‌, സ്ത്രീ- പ്രകൃതി ബന്ധത്തെ സ്(തീപക്ഷ പാരായണത്തിലൂടെ വിശകലനം നടത്തുകയും ചെയ്യുക എന്നതാണ്‌ ഈ പഠനത്തിലൂടെ ലക്ഷ്യമാക്കദുന്നത്‌. മലയാളത്തില്‍ വളര്‍ന്നു പന്തദിച്ചുകൊ രുന്ന പെണ്ണെഴുത്തിന്റെയും പെണ്‍വാദത്തിന്റെയും പ്രാധാന്യം തന്നെ ഈ പഠനത്തിന്റെ അനിവാര്യത വെളികെടു ത്തുന്നു. സ്ത്രീപക്ഷകാഴ്ച്ചഷാടോടെയും അല്ലാതെയും എഴുതിയ നോവലുകള്‍ മല യാളത്തിലു © സ്ത്രീപക്ഷ എഴുത്തുകാരും പെണ്ണെഴുത്തുകാരും തങ്ങളുടെ വീക്ഷണകോണില്‍ നിന്നുകൊ ാണ്‌ സംഭവങ്ങളെ ദര്‍ശിക്കറന്നത. പീഡിത വിഭാഗ ത്തിന്റെ കടപറയാന്‍ വത്സല ശ്രമിച്ചിട്ടു ° എന്നതുകൊ ദുതന്നെ അവരുടെ ഭനോവ ലദുകളില്‍ സ്രതീപക്ഷ പഠനത്തിന്‌ റ്രസക്തിയേറുന്നുു. സാമൃഹിക വ്യവസ്ഥിതിയോടേറ്റു മുട്ടുന്ന, വത്സലയുടെ നോവലുകളിലെ ക്ദാഘടനയിലും ആഖ്യാനതന്ത്രങ്ങളിലും പുലര്‍ത്തുന്ന സവിശേഷതകള്‍ സ്ത്രീപക്ഷ പാരായണത്തിലദൃടെ വിശകലനം ചെയ്യുക എന്നത്‌ ഏറെ (്രസക്തമാണ്‌. പഠനരീതി മമന്നൂപതിറാ കാലം മലയാളഭനാവല്‍ സാഹിത്യത്തെ ഹരിതാദമാക്കിയ വത്സലയുടെ നോവല്‍ കാലഘട്ടത്തെ മമന്നായിതിരിച്ച്‌ അവയില്‍ (്രാതിനിധ്യ സ്വഭാവ മുള്ള നോവലുകളെ തെരഞ്ഞെടുത്ത്‌ പഠിക്കാനാണിവിടെ ഉദ്ദശിക്കമുന്നത്‌. മമുന്നു 3 കാലഷഘഷട്ടങ്ങളിലുളള സ്രതീ/പ്രക്ൃതി/കീഴാള സാന്നിദ്ധ്യത്തെ തുറന്നടകാണിക്കുകയും സാമദൃഹ്യാവസ്ഥകളെ ധ്വനിദിക്കകയും ചെയ്യുന്ന നോവലുകളെ സവിശേഷമായി പഠിക്കുന്ന രീതിയാണ്‌ ഇവിടെ തെരഞ്ഞെടുത്തിരിക്കന്നത. ആയിരത്തിത്തൊ ളളായിരത്തി എഴുപത്‌-എണ്‍പത്‌ കാലഷഘട്ടത്തിലു ായ അഞ്ചു ദനോവലുകളില്‍ യെജ്ത്‌, 'ആന്നേയം' എന്നീ ദനാവലുകളും എണ്‍പതു കളില om അഞ്ചുദനാവലുകളില്‍ കമൂമന്‍കൊള്ലി, ചാളയം' എന്നീ കൃതികളും തൊണ്ണുറുകളിലു ായ മമന്നുനോവലു കളില്‍ ചാവേര്‍, റോസ്മേരിയുടെ ആകാശങ്ങൾ എന്നീ നോവലുകളൂം പഠനവിശേയ 29693003. (allel പ്രത്യേകഘട്ടങങളില്‍ ഇതര കൃതികളെയും പരാമാര്‍ശിക്കമന്നു jj. ര ഠായിരത്തിനു ശേഷം വന്ന നോവലുകളെ ഈ പഠനത്തിന്റെ പരിധിയില്‍ ഉള്‍കെടു ത്തിയിട്ടില്ല. വത്സല ഇഷോഴും നോവല്‍ രചനയിലേര്‍കെട്ടുകൊ രിക്കുന്ന എഴുത്തു കാരിയാണ്‌. പ്ദൂര്‍വ്വകാല്പഠനങ്ങള്‍ മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്തും പെണ്‍പക്ഷ രചനകളും ശക്തമായി ത്തുടങ്ങിയ കാലഘട്ടത്തില്‍ ഇവയെക്കുറിച്ചുള്ള പഠനങ്ങളും ശക്തമായിത്തടങ്ങി. എഴുത്തുകാരി എന്ന നിലദക്കാ സാമുൂഹ്യനോവലിസ്റ്റ്‌ എന്ന നിലക്കോ വത്സലയുടെ ഭനോവലുകളെക്കുറിച്ചുള്ള കാര്യമായ പഠനമൊന്നും നടന്നിട്ടില്ല. ചുരുക്കം ചില പുസ്ത കങ്ങളിലം പരതമാസികകളിലും അന്വേഷണ (ബന്ധങ്ങളിലും മുഖാമുഖങ്ങളിലും വത്സ ലയുടെ നോവലുകളെക്കുറിച്ച്‌ ഭാഗികപഠനങ്ങള്‍ നടന്നിട്ടു : ഡോ: കെ. എം. തര കന്റെ മലയാളനോവല്‍ സാഹിത്യചരിത്രത്തില്‍ എന്ന കൃതിയിലും പവനന്റെ പവ നന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന കൃതിയിലും ആധുനിക മലയാളസാ ഹിത്യചരി്തം പ്രസ്ഥാനങ്ങളിലദൃടെ എന്ന കൃതിയില്‍ ഡോ: ജോര്‍ജ്‌ ഓണക്കൂര്‍ നട ത്തിയ പഠനവും പ്രൊഹ:എം. ലീലാവതി കാവ്യാരതി' എന്ന കൃതിയില്‍ ആഗ്നേ യത്തെക്കുറിച്ച നടത്തിയ പഠനവും പ്രൊഷ: എരുമേലി പരമേശ്വരന്‍പിള്ള മലയാളസാ ഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയില്‍ നടത്തിയിട്ടുള്ള പഠനവും 'നമ്മുടെസാഹിത്യം നമ്മുടെസമമൃഹം' എന്ന കൃതിയില്‍ പ്രൊഷഹ. ലീലാവതിയുടെ സ്വാത (ന്യലബ്ധിക്കുശേഷമുള്ള സ്രതീസ്വത്വാവിഷ്ക്കാരം മലയാളസാഹിത്യത്തില്‍ എന്ന ലേഖ നത്തില്‍ നടത്തിയ പഠനവുമാണ്‌ പ്രധാനമായി നടന്നിട്ടുള്ളത്‌. ഡോഃീലാകുമാരി (സ്ത്രീസങ്കല്പം മലയാളനോവലില്‍) സുഖലത, പി. (മലയാളനോവലിസ്റ്റുകളുടെ ഹി നിസ്സ്‌ സമീപനം), ശാലീനിദദവി. എം. (മലയാളത്തിലെ സ്ത്രീനോവദിസ്റ്റുകളുടെ കൃതിക 4 ളിലെ സാമദൃഹ്യ പരിപ്രേക്ഷ്യം), ജി. ഹേമലത (ലക്ഷ്മണരേഖ മൂറിച്ചദുകടക്കുമ്പോള്‍). എന്നിവരുടെ ഗവേഷണ(്ബന്ധാങ്ങളിലറും ഭാഗിക പഠനങ്ങള്‍ നടന്നിട്ടു - പ്രബ്സാഷടന ഈ പ്രബസ്ാത്തെ അഞ്ച്‌ അദ്ധ്യായങ്ങളായി (കമീകരിച്ചിരിക്കദുന്നമ. സാഹിത്യത്തിലെ സ്രതീപക്ഷവിചാരം - ചരിത്രവും വര്‍ത്തമാനവും എന്ന ഒന്നാമദ്ഥ്യായ ത്തില്‍ സ്ത്രീവാദത്തിന്റെ രംഗ്രപഭവശവും അത്‌ വിവിധ ഘട്ടങ്ങളിലൂണര്‍ത്തിയ ഉണര്‍വ്വും വ്യക്തമാക്കുന്നു. സ്ര്തീയുടെ സാമദൃഹ്യാവസ്ധ വിവിധ കാലങ്ങളില്‍ ജാതി, മത, ദേശ പരിഗണനകളോടെ പഠന വിധേയമാക്കുകയും പാശ്ചാത്യ/[പയരസ്ത്യ/മല യാള സാഹിത്യത്തിലെ സ്രതീപക്ഷ വിചാരങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. മലയാളനോവല്‍ - സ്ത്രീവാദയമീചനം എന്ന ര ഠമദ്ധ്യായത്തില്‍ മലയാളനോവല്‍ പൊതുവെ സ്രതീപക്ഷ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയും മലയാളനോവല്‍ സാഹി ത്ൃത്തില്‍ കടന്നദുവന്നിട്ടുള്ള കീഴാള/(പാന്തിയ (പദമയങ്ങളെ പഠിക്കുകയും ചെയ്യുന്നു. വത്സലയുടെ നോവലുകള്‍ - പൊത്ുയസവിശേഷത എന്ന മദുന്നാമദ്ധ്യായത്തില്‍ മലയാ നോവലില്‍ വത്സലയുടെ സ്ഥാനം അടയാളകെടുത്തുകയറം നോവലുകളിലെ (പദമയം, പൊതുസവിശേഷത എന്നിവ ക ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. വത്സ ലയറ്റടെ നോവലുകള്‍ - ഒരു സ്ത്രീപക്ഷൂപഠനം എന്ന നാലാമദ്ധ്യായത്തില്‍ വത്സല യുടെ നെല്‌, ആഗ്നേയം, കൂമന്‍കൊടല്ലി, പാളയം, ചാര്‍, റോസ്ദമേരിയുടെ ആകാശ ങ്ങള്‍ എന്നീ നോവലുകളെ വിശദമായി പഠിച്ച്‌ അവയിലെ ഇതിവ്യത്തരീതി, സ്രതീ-പ്രക്യൃ തി, മണ്ണ്‌-പെണ്ണ്‌ ബന്ധാം, മണ്ണധികാര-പെണ്ണധികാര വാഴ്ച (പാന്തീയപശ്ചാത്തലം, കീടാ ജീവിതം തുടങ്ങിയവയെല്ലാം വിശകലനത്തിന്‌ വിധേയമാക്കുന്നു. അഞ്ചാമദ്ധ്യായമായ ഉപസംഹാരത്തില്‍ പഠനത്തിലദ്ൃടെ അഭിവ്യക്തമായ നിഗമനങ്ങള്‍ വിലയിരുത്തുന്നു. ഉപ്സംഹാരം E സാമൂഹ്യഹ്രക്രിയകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പുരുഷന്‍ ഏറ്റെടുക്കു കയും വീട്ടിലൊതുങ്ങാൻ സ്ത്രീക്ക്‌ സാഹചര്യമൊരുക്കുകയും ചെയ്തതിന്റെ ഫലമായി സ്ത്രീകള്‍ പുരുഷന്റെ നിഴലായി മാറി. കുടംബത്തിന്റെ കെട്ടറുക്‌ സ്തീകളില്‍ അടിച്ചേല്‍ഷിച്ചും സദാചാരവും പാതി(്വത്യവറും സദഗദുണങ്ങളായെ 5 ണ്ണിയും സ്ത്രീയെ ഉദാത്തസങ്കല്പത്തിലൊതുക്കി. വിവാഹം എന്നത്‌ സ്തീയെ കൈമാറ്റം ചെയ്യാനുള്ള പുരുഷന്റെ അധികാരമായി മാറി. 2. പറരുഷനിര്‍മ്മിത വ്യവസ്ഥിതികളില്‍ നിലനില്‍ക്കുവാനും അതൂുള്‍ ക്കൊ “ജീവി ക്കുവാനും നിര്‍വ്വഹിക്കടെട്ട സ്ര്രീതന്നെ എതിര്‍ ബോധ രൃപീകരണത്തിനുള്ള ശ്രമങ്ങളിലൂടെ സ്വത്വരമൃപീകരണത്തിന്‌ ശ്രമിച്ച. 3. കാലാകാലങ്ങളായി തങ്ങളനദഭവിച്ച അടിമത്തത്തില്‍ രോഷം കൊ സ്തീകള്‍ (്രതികരിച്ചുതുടങ്ങിയഷോഴാണ്‌ സ്തീവാദത്തിന്‌ ആരംഭമായത്‌. പ്രുഷാധിപത്യത്തിന്റെ വിവിധ വശങ്ങളെ വിവിധരീതിയില്‍ കെമിനിസ്റ്റുകള്‍ എതിര്‍ത്തുതുടങ്ങിയിരുന്നു. ഏറ്റുമുട്ടെ മുന്ന അധീശത്വത്തിന്റെ സ്വഭാവ വൈവിധ്യമുസരിച്ച്‌ ഹിനിസത്തിന്‌ വിവിധ ധാരകളു ഓയി. ലിബറല്‍ ഹി നിസം, റാഡിക്കല്‍ ശഷൈിനിസം, മാര്‍കസിസ്ററ്‌ ഫെമിനിസം. സോഷ്യദീസ്റ്റ്‌ ഫെമിനി സം, ലസ്ബിയനിസം, ജന്‍ഡര്‍ഘഷെദിനിസം എന്നിവയാണ്‌ അവയില്‍ പ്രധാനമയ വ. 4. സാഹിത്യത്തിലെ ആണ്‍കോയ്മയെ വെല്ലുവിളിക്കുകയും സാഹിത്യത്തില്‍ പ്റുരുഷന്റെ അധികാരപ്രമത്തതയെ ചോദ്യം ചെയ്തു തുടങ്ങുകയും ചെയ്ത പോള്‍ സ്രതീവാദസാഹിത്യത്തിന്‌ തുടക്കമായി. പുരുഷ കാഴ്ചകളില്‍നിന്ന്‌ വേറിട്ട സ്രതീകാഴ്ചകള്‍ സ്(തീവാദസാഹിത്യത്തില്‍ സാധ്യമായി, 5. തികച്ചും വ്യത്യസ്തമായ അനുഭവമണ്ഡലങ്ങളില്‍ നില്ക്കുന്ന സ്തീ സ്വന്തം അനുഭവങ്ങളോട്‌ നീതി പുലര്‍ത്തുദമ്പാദഴ അത്‌ പെണ്ണെഴുത്താവു. പരുഷ കാഴ്ചയില്‍നിന്ന്‌ വ്യത്യസ്തമാണ്‌ സ്ത്രീകാഴ്ചകള്‍ എന്നിരിക്കെ പെണ്ണെഴു ത്തിന്‌ കാലികമായ പ്രസക്തി ഏറെയാണ്‌. പെണ്ണനുഭവത്തിന്റെ ആവിഷ്ക്കാ രമായ പെണ്ണെഴുത്തിന്‌ സാമൂഹ്യമായ ധാരാളം വെല്ലുവിളികളെ നേരിടേ 1 വന്നിട്ടു . 6. സാമ്്രദായിക രചനാ സങ്കേതങ്ങളെ ഭാഷയുടെയും ശരീരത്തിന്റെയും വ്യത്യസ്ത വിന്യാസത്തിലൂടെ തകര്‍ക്കാന്‍ പില്‍ക്കാല എഴുത്തുകാര്‍ക്കു കഴി ഞ്ഞു. സ്തീവാദ ചിന്തയുടെ സ്വാധീനം സാഹിത്യത്തിലും പുതിയ കാഴചകാടു കള്‍ക്കും അവതരണരീതികള്‍ക്കും കാരണമായി. സ്തീയെ ശരീരം മാത്ര 6 മായി ക വരുന്ന രീതിയില്‍നിന്ന്‌ സ്വത്വം തമറന്നാവിഷ്ക്കരിക്കാനുളള പ്രവ ണത സാഹിത്യലോകം കാണിച്ചുതുടങ്ങി. സ്ത്രീയും (പകൃതിയറമായുള്ള ബന്ധം, സ്രതീയുമായി ബന്ധാകെട്ട സദാചാരസങ്കല്പം എന്നിവയ്ക്കെല്ഛാം സ്രതീവാദമാത്ൃകകള്‍ രൃപകെട്ടുതുടങ്ങി. 7. സാമൂഹ്യ നവോത്ഥാനചിന്തകള്‍ക്കു ്രാധാന്വംകൊടുത്തുകൊ ദം ശക്തമാ യ ജീവിതാവഭബാധം പുലര്‍ത്തിക്കൊ ദും സാമൂഹ്യാടിമത്തം ഏറ്റു വാങ്ങിയ കീഴാള ജീവിതത്തിന്റെ ഭശോചനീയസ്ധിതി പകര്‍ത്തിക്കൊ ദും നടത്തിയ രചന കളാണ്‌ ആദ്യകാല മലയാളനോവല്‍സാഹിത്യത്തിലുളളത്‌. സ്രതീയനുഭവ ങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നു കിലും അവരനുഭവിക്കുന്ന സാമദൃഹ്യ, സാമ്പത്തിക, കാടുംബിക പ്രശ്നങ്ങള്‍ ആദ്യകാല നോവലുകളുടെ മുഖ്യപമേ യമായില്ല. 8. പറരുഷാധിപത്യ വ്യവസ്ഥയുടെ നിര്‍മ്മിതികളായ സങ്കല്പങ്ങളും രചനകളും നിലനില്ക്കെത്തന്നെ തങ്ങളനുഭവിക്കുന്ന വിവേചനം ആവിഷ്ക്കരിക്കമുന്നതിന്‌ സ്തതീഎഴുത്തുകാര്‍ രംഗത്തുവന്നു. ഒന്നാം ഘട്ടം സാഹിത്യത്തില്‍ ഇടം കഒ ത്തുന്നതിനുള്ള കലാപമായിരുന്നെങ്കില്‍ ര ഠാംഘട്ടവും മദൃന്നാംഘട്ടവറും ലിംഗവ്യ വസ്ധയ്ക്കുള്ളിലെ അടിമത്തം, സ്രതീലൈംഗികതയുടെ തെറ്റായ നിര്‍വ്വചനം എന്നിവയ്ക്കെതിരെയുള്ള പോരാട്ടമായിരമന്നg. 9, കീഴാള/സ്ത്രീ/പ്രകൃതി പ്രതിനിധാനങ്ങളൊക്കെയും ഇകോഴും ചദൃഷണത്തിന്റെ ഇരകാളാകുന്നു .- അനുഭവങ്ങളുടെ സമാനതകൊ “അവ ഒരേ തട്ടിലാണ്‌ നില്ക്കുന്നത. പ്രകൃതിയെക്കുറിച്ച്‌ പറയറുമ്പോഴും കീഴാളനെക്കറിച്ച്‌ പറയു മ്പോഴും സ്തീയെ ബന്ധാകെടുത്തികൊ ദുമാത്രമേ പറയാന്‍ കഴിയടൂ. വത്സ ol തന്റെ നോവലുകളില്‍ ചൂഷണം ചെയ്യകെടുന്ന സ്ത്രീ, (കൃതി, കീഴാള അനുഭവങ്ങള്‍ കൊ വരുന്നു . 10. അദ്ധ്യാനത്തിന്റെയും കയ്യേറ്റത്തിന്റെയും പ്രതിഷഘനങ്ങള്‍ മാത്രമല്ല, പ്രകൃതി നാശത്തിന്റെ വിഷവിത്തുകളും കുടിയേറ്റത്തില്‍ വിതയ്ക്കചെട്ടു. പ്രകൃതിനാ ശവും, മണ്ണ്‌ - സ്ത്രീ അടിമത്തവും, സ്തീ അദ്ഥാനവും മലയാള സാഹിത്യ ത്തില്‍ (പ്രത്യേകമായി അവതരിദിക്കകെട്ടു. 7 11. സ്രതീവാദത്തിനറും പരിസ്ഥിതിവാദത്തിനും സവിശേഷ വ്യവഹാരം എന്ന നിലയ്ക്ക്‌ കേരളത്തിലിടം ലഭിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുക ഭോടെയാണ്‌. എന്നാല്‍ ഇതിനുമുമ്പുതന്നെ സ്ത്രീവിമോചനത്തിന്റെയും പരി സ്മിതി അവബോധത്തിന്റെയും രചനാദയത്യം തന്റെ നോവലുകളില്‍ വത്സല നിര്‍വ്വഹിച്ചുപോന്നു. 12. മദ്ധ്യവര്‍ഗ്ഗ സ്ത്രീ ജീവിതം ചി(്തീകരിച്ച രാജ്ലക്ഷ്മിക്കും അന്തര്‍ജ്ജനങ്ങളുടെ കമ പറഞ്ഞ ലളിതാംബിക അന്തര്‍ജ്ജനത്തിനും പിന്നാലെ വന്ന വത്സല ഒരു സവിശേഷ (ദേശത്തെ കീഴാള ജീവിതത്തിലേക്കാണ്‌ നെല്ിലൂുടെ കടന്നുകയറി യത. മറുഖ്യയാരയിലിടം കിട്ടാതിരുന്ന ഒരു ജീവിതത്തെ ആവിഷ്ക്കരിക്കുക വഴി ആ ജീവിതത്തിലെ ലിംഗവിവേചനം ഉള്‍ക്ടെയുള്ള സുക്ഷ്മ സംഘര്‍ഷങ്ങള്‍ മല യാള നോവലിലേക്ക്‌ വത്സല ഉയര്‍ത്തിക്കൊ 3വന്ന3. 13. മലയാളദഭനാവലദിനെ പ്രകൃതിയിലേക്കും മണ്ണിലേക്കും തിരികെ കൊ ദുവരുന്ന തിന്‌ വത്സലക്ക്‌ സാധിച്ചിട്ടു - മലയാള ഭനോവല്‍സാഹിത്യത്തില്‍ മണ്ണിന്റെ മണം വഴിയുന്ന തകഴിയുടെ ര വടങ്ങഴിക്കും ചെറുകാടിന്റെ 'മണ്ണിന്റെമാറി'നും ശേഷം എണ്ണക്ടൊവുന്ന നോവലാണ്‌ വത്സലയുടെ സെല്ല്‌. 14. സ്രതീജീവിതം അനാവരണം ചെയ്തും കീഴാള ജീവിതത്തിനിടം കൊടുത്തും മണ്ണിലും മലയിലും ചവൂട്ടിനിന്ന്‌ പ്രകൃതി പ്രതിഭാസങ്ങളുടെ അകമ്പടിയോടെ നോവല്‍രചന നടത്തിയ എഴുത്തുകാരിയാണ്‌ വത്സല. അവരുടെ നോവല കളെല്ലാം സ്ത്രീ കേന്ദ്രീകൃതങ്ങങാണ്‌. സ്ര്തീ ജീവിതത്തിന്റെ വിവിധവശങ്ങള്‍ കുടുംബപശ്ചാത്തലത്തില്‍ വിശകലനം ചെയ്താന്‍ വത്സലക്ക കഴിയുന്നു - മണ്ണ്‌ - മനുഷ്യ - പ്രകൃതിബന്ധത്തിന്റെ ആഴം അളന്ന്‌ സ്ത്രീ വിഷയങ്ങള്‍ സ്വത (തമായി കൈകാര്യം ചെയ്തുന്നരീതിയാണ്‌ (്രമേയത്തിലും ആവിഷ്ക്കാര ത്തിലദും വത്സല കൈക്കൊ ത. 15. സമൂഹത്തില്‍ ഇന്നു നിലനില്ക്കുന്ന, ലിംഗപദവി നിര്‍ണ്ണയിക്കുന്ന സാഹചര്യ ങ്ങളെ കൊരുത്തിണക്കന്ന കദാസന്ദര്‍ഭങ്ങളും കദാപാത്രചിര്തീകരണവും നട ത്താന്‍ വത്സല ശ്രമിച്ചിട്ടു “© സ്ത്രീകളുടെ സാമൂൃഹികപദവി പറുരുഷന്റെ തില്‍നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കമുന്നു എന്ന്‌ വത്സല പരിശോധിക്കു mg ° 8 16. മലയാളത്തില്‍ നിലനിന്നിരുന്ന സ്രതീ സന്ദര്യബോധത്തെ അട്ടിമറിച്ചുകൊ ; സ്തീയുടെ ശരീരത്തിനഷകുറമുള്ള, സ്വത്വബോധമുണര്‍ത്തുന്ന ആഖ്യാനരീ തികളാണ്‌ വത്സല അവലംബിക്കുന്നത്‌. അവയങ്ങളുടെ വടിവില്‍ സയനുദര്യം ദര്‍ശി ക്കുന്ന പദുരുഷ രചനയില്‍നിന്നും വത്സലയുടെ ആഖ്യാനപദം വേറിട്ടുനി ലക്കമുന്നു. 17. ഉത്തരവാദിത്തങ്ങളുടെ പങ്കുവെയക്കല്‍ വത്സലയുടെ കുടുംബങ്ങളില്‍ നടക്കു ന്നില്ല. തൊഴിലെടുക്കുന്നവരാണ്‌ മിക്ക സ്ത്രീകളും. അസംതൃപ്തമായ ദാമ്പത്യ ജീവിതമാണ്‌ സ്തീകള്‍ അനുഭലവിക്കറദുന്നത. കുടംബാധികാരവ്യവസ്ധയില്‍ വീര്‍ഷുമട്ടുന്നവരാണ്‌ മിക്ക സ്രതീകദാപാത്രങ്ങളും. 18. ജാതിയുടെപേരില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും സൃഷ്ടി ക്കുന്ന (പ്ശ്നങ്ങള്‍ നോവലുകളില്‍ കടന്നുവരുന്നു. നവോത്ഥാന പ്രസ്ഥാന ത്തിന്റെ മുഖ്യപരിസരം പങ്കുവെക്കാനും വത്സല ശ്രമിക്കുന്ന - ജാതിയുടെ പേരില്‍ പൂര്‍ണ്ണ അടിമത്തം അനുഭവിക്കുന്ന ജനതയും ജാതിയുടെയും അധി കാരത്തിന്റെയും പേരില്‍ ഇരട്ടപൃഷണത്തിനിരയാകുന്ന സ്ത്രീകളും നിറഞ്ഞ ലോകമാണ്‌ വത്സയുടെത്‌. 19. ജമിത്തവും കുടിയേറ്റവും വൈദദശികത്വവും ഒരു പോലെ ആക്രമിക്കുന്ന കീഴാളസ്(തീയം അവരെ കീഴടക്കുന്ന അധികാരഘടനയും വത്സല വിമര്‍ശന വിധേയമാക്കുന്നു. ജന്മിത്തത്തിന്റെ അപചയവും കുടിയേറ്റത്തിന്റെ പതനവും സാക്ഷ്യം വഹിക്കുന്നനോവലറകളാണ്‌ വത്സലയുടെത്‌. 20, വിവാഹമെന്നത്‌ സ്തീയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയില്‍ നിന്ന്‌ വ്യതിചലിച്ച പോകുന്നു എന്ന്‌ വത്സല കം ത്തുന്നു. പുരൂഷന്‌ നേട്ടവും സ്തീക്ക്‌ നഷ്ടവും മാര്തം വരുന്ന ഈ അവസ്ഥയില്‍ യന്ത്രങ്ങളായി മാറുന്ന സ്തീകള്‍ എരിഞ്ഞടങ്ങുന്ന കാഴചക്ദറത്താണ്‌ വത്സലയുടെ നോവലുകളിലെ മദ്ധ്യ വര്‍ഗ്ഗസ്ത്രീ പ്രാതിനിധ്യം. 21. മണ്ണും വരുമാനവുമില്ലാതിരുന്ന ആദിവാസിയെ കാര്‍ഷിക ജീവിതത്തിലേക്കും നാഗരിക ജീവിതത്തിലേക്കും പ്രവേശിഷിക്കുന്ന സാമൃഹ്യമാറ്റങ്ങളെ നോവല്‍ ഫട്രനയിലേക്ക്‌ വത്സല ആയയിക്കുന്നു; . 9 22, സദാചാരത്തിന്റെ സാമ്്രദായിക ശീലങ്ങളെ പരിഹസിക്കാന്‍ വത്സല മടിക്കുന്നി ലു. സ്വതന്ത്രലൈംഗികതയുടെ സാമൂഹ്യഘഷടനയ്ക്കുള്ളില്‍ നിന്നും ഷദൃഡല്‍ സദാചാര ഘടനയിലേക്ക്‌ മല്ന്‍ മാററകെടുന്നു. എന്നാല്‍ സദാചാരത്തെ സംര ക്ഷിക്കാനുള്ള ബാദ്ധ്യത കുറുമാട്ടി ഏറെടുക്കുന്നുമില്ല. കറുത്ത പെണ്ണിലും കറുത്ത മണ്ണിലും വത്സല ക ത്തുന്ന ശക്തിയും സന്ദര്യവും കീഴാള ചിന്ത യുടെ സ്വാധീനമാണ്‌. 23, വിനിമയത്തിനും വിനിയോഗത്തിനുമുള്ള വസ്തു എന്ന ഇടത്തില്‍ നിന്ന്‌ സ്വത (ന്താസ്തിത്വമുള്ള സ്ത്രീ എന്ന നിലയിലേക്ക്‌ വളരാനുള്ള കൂതിക്ടുകളാണ്‌ വത്സ ലയുടെ നോവലുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. ശാന്തരും അകത്തളങ്ങളില്‍ ഒതുങ്ങി നില്ക്കമുന്നവരുമാണ്‌ പൊതുവെ സ്ത്രീകളെങ്കിലും മനക്കരുത്തിന്റെ കാര്യത്തില്‍ പുരുഷനെ അതിജ്വിച്ചുനിലകാുന്നദുമു “ അവര്‍. അധികാരബ ന്ധങ്ങളെ ചെറുത്തു നില്ക്കുമ്പോഴും സ്ര്തീ തന്റെ സ്വത്വം നിലനിര്‍ത്താന്‍ (ശമിച്ച പോരമന്നു. തങ്ങളുടെ മേല്‍ (പയോഗിക്കുന്ന അധികാരത്തെ (പതി ഭരോധിച്ചുനിലക്കുകയും തുറന്ന വേദികള്‍ സ്രതീകള്‍ക്ക്‌ അനിവാര്യമാണെന്ന്‌ കഒ ത്തുകയും ചെയ്ത ക്ദാപാത്തങ്ങളാണ്‌ അവര്‍. 24. (പ്രകൃതിയുടെ മുഴുവന്‍ സനദര്യവും ആവാഹിക്കുന്ന കദാപാത്രങ്ങളാണ്‌ വത്സലയുടെ നോവലറുകളിലുള്ളത. സ്ത്രീകളെ പ്രകൃതിയുമായി തുലനം ചെയ്യുന്ന അനുഭവവും പകരുന്നവയാണ്‌ ആ നോവലുകള്‍. 25. വ്യവസ്ഥിതിക്കടിമചെടുന്നവരും അതിനെ അതിജീവിക്കറുന്നവരും - എന്നിങ്ങനെ ര ദുതരം വൃക്തിത്വങ്ങളാണ്‌ വത്സലയുടെ നോവലുകളിലുള്ളത. സ്രതീയു ടെയും പുരുഷന്റെയും ശത്രു വ്യവസ്ഥിതിയണ്‌ എന്ന കാഴ്ചഷാടും വത്സല കൊ ദുവരുന്നു. 26. ജീവിതത്തോടാരിമമഖ്യം പുലര്‍ത്തുകയും ജീവിതം അര്‍ത്ധവത്താക്കാന്‍ ശ്രമി ക്കുകയും ചെയ്യുന്ന ഒരു കൂട്ടം സ്രതീകള്‍, കുടുംബത്തിലും താന്‍ ചെല്ലുന്ന സലേങ്ങളിലമെല്ലാം കേന്ദ്രസഥാനത്തുനില്ക്കുന്നവര്‍, അധികാരവ്യവസ്ഥയ്ക്കു ള്ളില്‍ കെടാത്ത മനക്കരുത്തുമായി തെളിഞ്ഞുനില്കുന്നവര്‍ - ഇവരൊക്ക യാണ്‌ വത്സലയുടെ സ്തീ ബോധത്തില്‍ നിര്‍മ്മിച്ചെടുത്ത കദാപാ(്രങ്ങള്‍. 10 27. സ്വാനദൃഭവ ചിഗ്രീകരണം നടത്തി പ്രാന്തവല്ക്കരിക്കകെട്ട വിഭാഗത്തിന്റെ പ്രശ്ന ങ്ങളെ അവതരിദിക്കാന്‍ ശ്രമിക്കുന്ന “ വത്സല. സ്രതീവാദ ചിന്തയുടെ സവി ശേഷ ശിക്ഷണം പ്രകടിദിക്കുന്നില്െങ്കില്ും സ്ര്തീ പ്രശ്നങ്ങളിലേക്ക്‌ കട ന്നറുചെല്ുന്നതിനും സ്ത്രീദര്‍ശനങ്ങളിലൊന്നായ പാരിസ്ഥിതിക സ്രതീവാദം ആഴത്തില്‍ പ്രതിഘലികിക്കറുന്നതിനും വത്സലയക്കു കഴിഞ്ഞിട്ടു . 11 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. 9 അദ്ധ്യായം ഒന്ന സാഹിത്യത്തിലെ സ്(തീപക്ഷവിചാരം ചരിത്രവും വര്‍ത്തമാനവും സ്രതീവാദം (fലസiനiടത) ആശയതലത്തില്‍ അംഗീകരിക്കകെട്ടു കഴിഞ്ഞുവെ ങ്കിലും അതിന്‌ സാമൂഹിക വ്യവഹാരത്തിന്റെ മുഖ്യധാര യില്‍ ഇടാകിട്ടിയിട്ടില്ല. ഉത്തരവാദിത്തങ്ങളും അധികാരങ്ങളും പങ്കിടാന്‍ സ്രതീയെ അനുവദിക്കാത്ത വ്യവസ്ധിതിയാടുള്ള വെല്ലുവിളികള്‍ ആരംഭിച്ചിട്ട്‌ നൂറ്റാ കള്‍ കഴിഞ്ഞു. കാലാകാലങ്ങളായി തങ്ങള്‍ അനുഭവിച്ച അടിമത്തത്തില്‍ രോഷംകൊ സ്തീകള്‍ (പതികരിച്ച; തുടങ്ങിയഷോഴാണ്‌ സ്(തീവാദത്തിന്‌ ആരംഭമായത. ആധിപത്യ ഭാവത്തിനും മേധാവിത്തചിന്തകള്‍ക്കറും ഇടംകൊടുക്കാതെ നിലനില്‍ക്കാനുള്ള (ശമമാ യിട്ടാണ്‌ സ്ത്രീവാദം ഭവിച്ചത്‌. പുരുഷന്റെ സങ്കല്പങ്ങളില്‍മാത്രം ഒതുങ്ങിയിരുന്ന സ്ത്രീ വേറിട്ടൊരു സ്വത്വം ക ത്താൻ ശ്രമിച്ച. സ്വത്വബോധം പെണ്ണുണര്‍ദവ്വിന്‌ വഴി തെളിയിക്കുകയും മാറ്റത്തിന്റെ ദിശകളിലേക്ക്‌ അവരെ കൊ ദുചെന്നെത്തിക്കുകയും ചെയ്തു. 8 11. സ്രതീവാദം 1.1.1. പശ്ചാത്തലം പഴയ ഗോത്രസമദൃഹജീവിതത്തില്‍ സ്രതീകള്‍ സമത്വവും സ്വാതന്ത്യവും അനുഭ വിച്ചിരുന്നറു. പറുരൂഷന്മാരെഷോലെ പറുറത്തുപോയി പണി ചെയ്ത്‌ കുടുംബം പുലര്‍ത്തിയിരുന്ന സ്തീകള്‍ കുടുംബത്തിനകത്ത്‌ ഒതുങ്ങിഷോയത്‌ സ്വകാര്യസ്വ ത്തിന്റെ ആവിര്‍ഭാവഭത്താടുകുടിയാണ്‌. ക്രമേണ പറദരുഷന്മാര്‍ സമ്പാദകരും സ്തീകള്‍ വീട്ടമ്മമാരുമായിത്തീര്‍ന്ന. കുടുംബം എന്ന സങ്കല്പത്തിനും മമ്പ്‌ തൂല്യഅദ്വാനം തുല്യ അവകാശത്തിലേക്കു നയിച്ചിരുന്നു. ജീവിക്കുവാനുള്ള അവകാശവും അവസരവും നിഷേധിച്ചിരുന്നില്ല (ഗോപാലകൃഷ്ണന്‍, 2000: 37). കുടുംബം എന്ന സ്ഥാപനത്തിന്റെ വരദവാടെ അധികാരവും അധീശത്വവും കടന്നദുവന്നു. തൊഴില്‍ തന്നെ ര ഓയി വിഭജിക്കകെട്ടു,. അകംപണികള്‍ സ്തതീക്കും പ്ററംപണികള്‍ പുരുഷനും. എംഗല്‍സ്‌ തന്റെ പുസ്തകത്തില്‍ പറയുന്നു, ചരിത്രത്തിലെ ആദ്യത്തെ തൊഴില്‍ വിഭജനം സ്(തീ-പുരുഷന്മാര്‍ ക്കിടയിലാണ്‌ നടന്നത്‌. അത്‌ പ്രത്യുല്പാദന ധര്‍മ്മത്തെ കേന്തരീ കരിച്ചു നടക്കുന്ന തൊഴില്‍ വിഭജനമാണ്‌ (എംഗല്‍സ്‌, 1975:21), ഗര്‍ഭധാരണവുമായി ബന്ധാകെട്ട ഇടവേളകള്‍ സ്തീയെ വീട്ടിലൊതാക്കി. ഗര്‍ഭധാരണവും മുലയൂട്ടലും ശിശൂപരിപാലനവമും ദീര്‍ഘകാല വേലയായിത്തീരുകയും അകംപണിയുടെ ഉത്തരവാദിത്തം സ്തീകള്‍ക്ക്‌ നല്കുകയും ചെയതു. അവര്‍ വീടുമായി ബസന്ധകെട്ടു മാര്രം തൊഴില്‍ ചെയ്യേ വവന്നു. കുടുംബം, സ്വകാര്യസ്വത്ത്‌ എന്നിവയുടെ വികാസത്തോടെയാണ സ്തീക്ക്‌ കടുടുംബത്തിനകത്തും പുറത്തുമുളള സ്ധാനം കൈമോശം വന്നത്‌. കുടുംബത്തിന്‍റെയും സ്വത്തിന്റെയും മാത്രമല്ല ഭാര്യയുടെയും ഭരണം പുരുഷന്‍ ഏറ്റെടുത്ത. പ്രസ്പര സ്ഭനഹത്തിന്റെയും അംഗീകാരത്തിന്റെയും ശബ്ദത്തിനദുപകരം അധികാരത്തിന്റെ ശബ്ദം കൂടുംബത്തിനുളളില്‍ മുഴങ്ങിത്തടങ്ങി. കുടുംബവും സ്വത്തും അന്യാ ധീനകെട്ടുപോവാതിരിക്കാന്‍ സ്തീയെ കരുവാക്കി. മാതൃദായ്(കമ ത്തിനറുപകരം പിത്ൃയദായ(്രമം 9 കടന്നുദുവന്നഭതാടെ സ്ത്രീയും ഉടമാവ കാശമുള്ള മറ്റൊരു സ്വത്തായിത്തീര്‍ന്നു. വിവാഹം എന്നത്‌ സ്തീയെ കൈമാറ്റം ചെയ്യാനുള്ള പ്റുരുഷന്റെ അധികാരമായിത്തീര്‍ന്നു. ഈ അധികാരവമം സ്വത്ത്‌ അന്യാധീനക്ടൊതിരിക്കാന്‍ പ(തജന്മം നല്കാ നുള്ള അവകാശവും അവളെ തളക്കാനുളള ചങ്ങലയായി. മാതൃദായത്തിന്റെ പ്തനം സ്്രീവര്‍ഗ്ഗത്തിന്റെ ചരിത്രപധാനമായ പ്തനമായിരുന്നു. കുടുംബത്തിന്റെ ഭരണം പുരുഷന്‍ ക്ൈഷടക്കി. സ്ത്രീ തരംതാഴ്ത്തകെടുകയും അവന്റെ കാമപൂൃരണത്തിനും സന്താനോല്പാദനത്തിനുമുള്ള വെറുമൊരു ഉപകരണമായി മാറ്റക്ടുകയും ചെയ്തു (എംഗല്‍സ്‌; 1975 :89). സ്തീയെ ഉപകരണമായോ ചരക്കായോ മാര്തം കാണുന്ന അവസ്ഥയില്‍ വിവാഹം അടിമത്തമായിത്തീര്‍ന്നു. സ്തീക്ക്‌ സ്വതന്ത്രബമദ്ധിയും ചിന്തയും അനമദവദിക്കാന്‍ പുരുഷന്‌ കഴിയാതെ വന്നകഷോള്‍ സ്വതന്ത്രതാ(്രഖ്യാപനവുമായി സ്രതീകള്‍ രംഗത്തെ ത്തി. അദ്ധ്വാനത്തിന്‌ കദൃമി നല്കാതെയും സേവനപരമായ തൊഴിലുകള്‍ നല്കിയും സ്തീയെ ര ഠംകിട പദവിക്കര്‍ഹയാക്കി. സ്വത്തും അധികാരവും കൈക്കലാക്കിയ പുരുഷന്‌ സ്വയം തീരമമാനമെടുക്കാനും അത്‌ നടദിലാക്കാനും കഴിഞ്ഞിരുന്ന. ഭര്‍ത്യപരിപാലനം, ശിശുപരിപാലനം തുടങ്ങിയവ തങ്ങളുടെ കര്‍ത്തവ്യമായി കരുതിയ സ്തീകള്‍ സദാചാര ബോധത്തില്‍ അടിയുറച്ചു വിശ്വസിച്ചു. സ്തീശരീരം പ്രധാനവും സ്വത്വം അപ്രധാനവുമായിത്തീര്‍ന്നു. സാമൃഹ്യജീവിതത്തിന്റെ ഭിന്നമണ്ഡല ങ്ങളിലും സാമാന്യഭബാധത്തിന്റെ ഭിന്നരുപങ്ങളിലും പുരുഷാധി കാരത്തിനു കീഴ്കെട്ട ഒരു പെണ്ണിടം അടയാളചെട്ടു. സ്തീയുടെ വിധി നിര്‍ണ്ണയിക്കദുന്നത്‌ പറരുഷാധികാരമായിത്തീര്‍ന്നുു. പരൂഷാധികാരമെന്നാല്‍ പിതാക്കന്മാരുടെ അധികാരമാണ്‌. ബലപ്രയോഗംകൊ Yo നേരിട്ടുള്ള സമ്മര്‍ദ്ദം കൊ ദും, ഭാഷ, ആചാരങ്ങള്‍, മര്യാദകള്‍, വിദ്യാഭ്യാസം, തൊഴില്‍വിഭജനം എന്നിവ കൊ 3ം സ്തീകളുടെ പങ്കിനെ പുരുഷന്മാര്‍ നിര്‍ണ്ണയിക്കുന്ന കുടുംബപരമായ സാമൂഹ്യമായ, ശാസ്രതപരമായ പതിയ രാഷ്ടീയ വ്യവസ്ധ (ആന്‍(ഡിയൻ റിച്ച്‌, 1976 : 55), സാമൂഹ്യമായ എല്ലാറിനെയും സ്ത്രീക്ക്‌ നിഷേധിച്ചും അവിടെയുള്ള പങ്കിനെ പ്ൂരുഷന്‍ നിര്‍ണ്ണയിച്ചദും പിത്ൃഅധികാരാവസ്ധ സമൂഹത്തില്‍ വേരുപിടിച്ചു. പുരു 10 ഷന്റെ പുദരാഗതിയും സേവനവുമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ സ്ര്രീകള്‍ വിശ്വസിച്ച പോന്നു. സാമൃഹ്യപ്ര്കിയകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തവും പുരുഷന്‍ ഏറ്റെടുത്തു. നിയമങ്ങളും ഭരണഘടനയും മതവിശ്വാസങ്ങളും സംഹിതകളും സമുഹത്തിലെ അനു ഷ്ഠാനങ്ങളും എല്ലാംതന്നെ പുരുഷനുവേ 1 രൂപംകൊ 3. പുരുഷ നിര്‍മ്മിത വ്യവസ്ഥിതികളില്‍ നിലനില്‍ക്കാനും പുരുഷാധിപത്യമൂല്യം ഉള്‍ക്കൊ ജീവിക്കുവാനും പ്രുവകെട്ട സ്ത്രീതന്നെ സ്വന്തം മൂല്യ ബോധം എതിര്‍ബോധരുപീകരണത്തിനുള്ള ശ്രമങ്ങളിലൂടെ പുതിയ സ്വത്വരൃപീകരണത്തിന്‌ യത്നിച്ച. 1.1.2. സ്ത്രീവാദം കേരളീയ പശ്ചാത്തലം പ്രാചീനകാലത്ത്‌ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറ്റവും ദുഷിച്ച രീതിയിലുളള സ്രമ്പദായങ്ങങാണ്‌ കേരളത്തില്‍ നടകിലു ായിരമന്നത. സതി, ബാല്യവിവാഹം, ബഹമദഭാര്യാത്വം, സംബന്ധം തുടങ്ങിയവ ഇവിടെ നിലനിന്നിരുന്നു. ഇത്തരത്തിലുളള ഏര്‍ഷാടു കളൊക്കെ നില്ക്കെത്തന്നെ ചില കാലങ്ങളില്‍ ചിലതരം സ്വാതന്ത്രം അനുവദിക്കകെട്ടിരുന്നു. സംഘകാലത്തും വടക്കന്‍പാട്ടില്‍ സൂചിതമായ കാലഘട്ടത്തിലും അല്പംചില സ്വാതന്ത്രം അനുഭവിച്ചിരന്നതായി കാണാം. സംഘകാലത്ത്‌ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്രം സ്തീകള്‍ക്കറു ഠായിരുന്ന. യവ്വയാര്‍ എന്ന കവയിത്രി സംഘകാലത്ത്‌ ജീവിച്ചിരുന്ന (പതിഭയാണ. സംഘകാലത്ത്‌ സ്തീകളുടെ ചാരിത്രം വളരെ വിലമതിക്കുന്നു; യിരുന്നു വെന്ന്‌ തിരുക്കുറളില്‍' രേഖപെടുത്തുന്നു * സൂചരിതയായ ഭാര്യ പെരുമാററന്ന ഗൃഹം എല്ലാം തികഞ്ഞതാണ്‌. കളങ്കിതയായ ഭാര്യ ജീവിക്കുന്ന വീടാകട്ടെ മുടിഞ്ഞതാ ണ്‌ (ഗോപാലകൃഷ്ണന്‍, 2000: 176). എന്ന വിശ്വാസം അന്ന്‌ നിലനിന്നിരമന്ന. വടക്കന്‍പാട്ടിലാവട്ടെ സ്തീകളെ അഭിമാനികളായി ചി(തീകരിച്ചിരിക്കുന്നമു. തങ്ങളുടെ അഭിമാനത്തെ ചോര്യംചെയ്തറന്നവരോട്‌ - അത്‌ ഭര്‍ത്താവായാലം സദഹാദരനായാലും - പൊറുക്കാന്‍ കഴിയാത്ത വരായിരുന്നു അവര്‍. എങ്കിലും പിത്യമുല്യങ്ങളെ നിഷേധിക്കാന്‍ അവര്‍ക്ക്‌ കെല്പു യിരുന്നില്ല. സാമൂഹ്യമായി തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ എതിര്‍ക്കാന്‍ തയ്കാറായിരുന്നമമില്ല. ആര്യാധിനിദവ ശത്തെ തുടര്‍ന്നു ായ ജാതിസ്മ്്രദായത്തിന്റെ ആവിര്‍ഭാവത്തോടെ ജാത്യാധിഷ്ഠി 11 തമായ അടിമത്തം സ്തീകളിലും അടിച്ചേല്പിക്കുകയു; ഓയി. വര്‍ണ വ്യവസ്ഥ ഇവിടെ പ്ൂുരുഷനിലുഭവാക്കിയ അടിമത്തമദ്ധ സ്രതീയി ലേല്പിച്ചത്‌. ചാതുര്‍വര്‍ണ്യവ്യവസ്ഥ ഭകേരളത്തില്‍ എട്ടാം നൂറ്റാ ഠടുകൂടിയാണ്‌ കടന്നുുവ ന്നത്‌. ജാതിയില്‍ ശ്രേഷ്ഠത ലഭിച്ചിട്ടും നമ്പൂതിരി സ്ത്രീകള്‍ വീട്ടിനുള്ളില്‍ തളക്കകെട്ടു. സ്തീയെ ഒരു ശരീരം എന്നതില്‍ കവിഞ്ഞുകാണാന്‍ നമ്പൃതിരി ആഡ്യത്വത്തിന്‌ കഴിഞ്ഞിരുന്നില്ല. നായര്‍സ്ത്രീകളെ സംബന്ധിച്ചിടദത്താളം സംബന്ധം എന്ന ഏര്‍കാടായിരുന്നമു നിലവില യിരുന്നത്‌. എഷോള്‍ വേണമെങ്കിലും ഒഴിവാക്കാനുളള സ്വാതന്ത്യം സ്രതീകള്‍ക്കു, യിരുന്നു. കീഴാള വിഭാഗത്തിലെ പുരുഷന്മാര്‍ക്കും സ്തീയെ ആക്രമിക്കാം എന്ന അവസ്ഥയാണ്‌ അന്നറു ഠായിരുന്നത്‌. ഉയര്‍ന്ന ജാതിയിലുള്ള സ്തീകളെ പറുറത്തിറങ്ങിയാല്‍ കട്ടുകൊ 3 പോകുന്നതിനുളള അവകാശം ജാതിയില്‍ താണ പദുരുഷന്മാര്‍ക്ക്‌ പോലും കൊടുത്തിരുന്നു. ആ ഭയത്താല്‍ പ്റുലക്ടിയാല്‍) സ്തീകള്‍ വീ ദും വീട്ടിലൊതമുങ്ങു ന്നതായാണ്‌ കാണുന്നത്‌. അകത്തിരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കില്ല എന്നും പുറത്തിറങ്ങിയാല്‍ അതിനു സാധ്യതയുഒ ന്നും വരുത്തി ത്തീര്‍ക്കാനായിരിക്കണം ഈ ആചാരങ്ങള്‍ നിലനിര്‍ത്തിയത്‌. വിദ്യാഭ്യാസത്തില്‍ പോലും കേരളത്തില്‍ സ്തീകള്‍ വിവേചനം അനുഭവിച്ചിരുന്നു. ഈ വിവേചനത്തെക്കുറിച്ച്‌ ഇളംകുളം കുഞ്ഞന്‍പിള്ള രേഖകെടു ത്തുന്നു . ചാതുര്‍വര്‍ണ്ണയത്തിന്റെ കരാളദംഷ്(ടകള്‍ക്കുള്ളില്‍പെട്ടിരുന്നില്ല അന്ന്‌ നമ്മുടെ രാജ്യം. അങ്ങനെ സംഭവിച്ചതിന്‍പിന്നീടേ അധഃകൃതര്‍ ഒക്കൊകം സ്രതീകള്‍ക്കം വിദ്യാഭ്യാസം പാടില്ലെന്നു വന്നുള്ളൂ. അതിനുശേഷം പാണത്തിയേയും വേടത്തി യേയും കവയത്രികളായി കാണുന്നില്ല. വിദ്യാസമ്പന്നകളായ സ്ര്തീകളുടെ സംഖ്യ തന്നെ ചറുരുക്കമായിത്തീര്‍ന്നു. ജാതിവ്യവസ്x അലംഘനീയമെന്നുവന്നഷോള്‍ ശൈശവവിവാഹം ആവശ്യമായിത്തീര്‍ന്നറു. സ്തീകള്‍ പൊതുവെ അടിമകള്‍ക്കും അധഃകൃതര്‍ക്കും തടല്യം അമര്‍ത്തക്ടുെകയും ചെയതു (കുഞ്ഞന്‍പിള്ള, 1961:216). സ്ത്രീയെ സാമൂഹ്യാവസ്ഥകളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുക മാത്രമല്ല കല യില്‍നിന്നറും സാഹിത്യത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. അക്കാലത്ത്‌ 12 കലാപരമായ അദഭ്യാസങ്ങളിലും സ്രതീപുരുഷ വിവേചനം നിലനിന്നിരമന്നു. ബുദ്ധിപര മായ അഭ്യാസങ്ങള്‍ പുരുഷന്മാരെയും, രമികിക്കുന്ന കലകള്‍ സ്തീകളെയും പഠിഷിച്ചി രുന്നു. യ്യത്തവും സംഗീതവും പുരുഷമനസ്സുകളെ സന്തോഷിദിക്കുകഭയാ ഉന്മാദം കൊള്ളിക്കുകഭയാ ചെയ്യുംവിധം രൂപമാറ്റം വരുത്തുകയും അവ അഭ്യസിക്കാന്‍ പെണ്‍കുട്ടി കളെ നിര്‍ബന്ധിക്കുകയും ചെയ്തു. (്രമേണ കലകള്‍ രസിക്കാനു ളളതാണ്‌ എന്നതുപോലെ കലകള്‍ അഭ്യസിക്കുന്നവരം രസിക്കാനു ള്ളതാണ്‌ എന്ന കീഴ്വഴക്കം വന്നു. സംഗീതത്തിലും സ്യത്തത്തിലും പ്രാവീണ്യം നേടുന്ന സ്രതീകള്‍ ദേവന്റെ മുമ്പില്‍ ആടണമെന്നും അതു പിന്നീട്‌ ദേവതുല്യരായ സ്രാഹകണരുടെ മുമ്പിലാണു വ തെന്നും നിയമവ്യവസ്ഥയു ഓയി. ആസ്വദിക്കാന്‍ തക്കവിധത്തില്‍ നൃത്തത്തിന്റെ ചുവടുകളും സംഗീതത്തിന്റെ വരികളും ചിട്ടകെടുത്തി. ആശയ രദൃപികരണപ്ര(കിയകളില്‍നിന്നെല്ലാം സ്രതീകളെ അകറിനിര്‍ത്തി പുരുഷ ലോകത്തിന്‌ ആസ്വദിക്കാനുതകുന്ന ഒരു വ്യവസ്ഥ ൭ ാക്കിത്തീര്‍ക്കു കയാണ്‌ ചെയ്തത. കുടുബത്തിന്റെ കെട്ടുറക്‌ സ്ത്രീയിലാണെന്ന ധാരണ അടിച്ചേല്‍ കിച്ചും പുരുഷനിര്‍മ്മിതമൂല്യങ്ങളില്‍ അടിയുറച്ച; വിശ്വസിക്കാന്‍ പരുവ ദെടുത്തിയും സ്ത്രീയെ പാരതന്ത്യത്തിന്റെ പാരമ്യത്തിലെത്തിച്ചു. മനുസ്മൃതിയുടെ കാലത്തു തന്നെ പാതിവ്രത്യവും സദാചാരവും സ്രതീയു ടെ സദ്ഗുണങ്ങളായെണ്ണി. പിതൃദായ (ക്കമത്തിലേക്ക്‌ മാറ്റകെട്ടതോടെ ഏകദാമ്പത്യകുടുംബങ്ങള്‍ നിലവില്‍വന്നു. സ്ത്രീക്ക്‌ അലങ്കാരങ്ങള്‍ സ്നേഹം, സഹനം, വിനയം തുടങ്ങിയവയാണെന്നും പദുരദുഷത്വം അഹങ്കാരവും ആധിപത്യവുമാണെന്നറും സമദൃഹം വിശ്വസിച്ചദതുടങ്ങി. മാതൃദായക്രമ ത്തില്‍ സ്ത്രീകള്‍ കുറച്ചുകൂടി സ്വതന്ത്രരായിരുന്നദുവെന്ന്‌ കേരളചരി്രകാരന്‍ വെളി പെടമത്തുന്നു. അക്കാലത്തെ സ്ത്രീകള്‍ക്ക്‌ സമുദായത്തില്‍ നല്ധ സ്വാതന്ത്യമു ഓയിരുന്നു. നമ്പുതിരിസ്്രീകളൊഴിച്ച്‌ മറ്റാരും മറക്കുട പിടിച്ചിരുന്നില്ല. ക്രിസ്ത്യന്‍ സ്ര്രീകള്‍ മുട്ടാക്കും, മുസ്തീം സ്ത്രീകള്‍ തട്ടവും ധരിച്ചിരുന്നതായി കാണുന്നു - വിശിഷ്ടവ സ്രതങ്ങളും ആകര്‍ഷകമായ ആഭരണങ്ങളുമണിഞ്ഞ്‌ നായര്‍ സ്തീകള്‍ ഭര്‍ത്താ ക്കന്മാരുമൊത്ത്‌ പൊതുസ്ധലങ്ങളില്‍ കൂട്ടം കൂട്ടമായി ഒത്തുചേരാറ dado} ന്ന (ശീധരമേഭനോന്‍, 1987:231), 13 സ്വത്തും അധികാരവും സമദൃഹത്തിലെ സ്ഥാനവും നഷ്ടമായ സ്ത്രീ സാമൃഹ്യപ്രകി യകളില്‍നിന്നെല്ഛാം ഒഴിവാക്കകെട്ടു. ്രമേണ ഉണ്ണുക, ഉറങ്ങുക, ഗര്‍ഭമദ ാക്കുക്‌ ട്ട തിരികാട, 2000:1 34) എന്ന (പവ്ൃത്തിപദത്തിലേക്ക്‌ തളളകെട്ടു. 1.1.3, സ്ത്രീവാദം - നിര്‍വ്വചനം ഷ്നിസത്തെ ഒരു നിര്‍വ്വചനത്തിലൊതുക്കുക എന്നത്‌ ക്കിറ്ര സാദ്ധ്യമല്ല. സ്ത്രീകളുടെ മോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കമന്നവരെല്ലാം ഷ്ിനിസ്റ്റുകളാണ്‌. ഇവര്‍ കാലാകാലങ്ങളിലായി നടത്തിയിട്ടുള്ള (ആശയത്തിലും പ്രവൃത്തിയിലും) സമരതലങ്ങളുടെ വ്യതിയാനത്തെ അടിസ്ഥാനമാക്കി നിര്‍വ്വചനങ്ങള്‍ നിരവധിയാകുന്നു. വെബ്സ്സയേഴ്സ്‌ ഡിക്ഷണറിയില്‍ “രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ലിംഗസമത്വമാണ്‌ ഷെമിനിസം” എന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്പര്യ അള്‍ക്കുമുളള സംഘടിത്രപവര്‍ത്തനമാണ്‌ ഹ്മിനിസം” എന്നും ര 3 നിര്‍വ്വചനങ്ങള്‍ കൊടുത്തുകാണുന്നു. ലളിതമായ ഈ നിര്‍വ്വചനത്തില്‍ പല ദ്രിനിസ്സുകളും വിയോജിഷു റ്രകടികിക്കുന്നു - ഏറ്റുമുട്ട മുന്ന അധീശത്വത്തിന്റെ വൈവിധ്യമനുസരിച്ച്‌ പല നിര്‍വ്വചനങ്ങള്‍ രൂപകെടുന്ന - കൂടുംബത്തിനകത്തും പുറത്തും സ്ത്രീകളുനുഭവിക്കുന്ന ഇരട്ട ചൂഷണത്തെ തിരിച്ചറിഞ്ഞ്‌ ലിംഗപരമായ അടിമത്തത്തില്‍നിന്നുളള മോചനമാണ്‌ ഷെമിനിസം. അസമത്വം നിറഞ്ഞതും പീഡനാത്മകവുമായ സ്ത്രീ പദുരുഷബന്ധ ങ്ങളെ ചദൃഴ്നനനില്ക്കമന്ന മയനത്തിന്റെ ഗദൃഡാലോചനയെ പൊളിക്കാന്‍ മധര്യമക്ടുകയും അവയ മാറിത്തീര്‍ക്കാന്‍ ശമിക്കുകയും ചെയ്യുന്നവരാണ്‌ ക്മിനിസ്റ്റുകള്‍ (മറിയാമിയസ്‌, 198631). കാലകാലങ്ങളായി സ്രതീകള്‍ അനുഭവിക്കുന്ന പീഡനാത്മകമായ അവസ്ഥയോടുള്ള എതിര്‍ഷാണ്‌ ദെമിനിസ്റ്റുകളില്‍ നിന്നറയരുന്നത. വ്യക്തിയായി അംഗീകരിക്കകെടുവാനം സ്വാത്ന്ത്യത്തോടെ ജീവി ക്കാനറമുള്ള ആഗ്രഹമാണ്‌ സ്തീകളെ പെമിനിസത്തിലേക്ക്‌ നയിച്ചത. ജീവിതത്തിന്റെ വിവിധ ചുമതലകള്‍ സ്തീക്കും പുരുഷനും വിഭജിച്ചുനല്കിയതിനറെ വിവേചനം മനസ്സിലാക്കിയഷകോഴാണഭ്വോ സ്ത്രീകള്‍ 14 ്രതികരിച്ചുതുടങ്ങിയത. ഇവിടെ പറുരുഷസത്യങ്ങളും പുരുഷ ക്രന്രീകൃത നിയമങ്ങളും മാത്രമേയുളളട എന്ന തിരിച്ചറിവ്‌ പ്രബലമായ തോടെ സ്ത്രീകള്‍ രംഗത്തിറങ്ങി. വ്യക്തിത്വം തിരിച്ചുപിടിക്കൃകയും സ്രതീത്വം ആണ്‍കാഴ്ചകളില്‍നിന്ന്‌ ഭിന്നമായി നിലനിര്‍ത്തുകയും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പെണ്ണുണര്‍്വ്‌ റ്രത്യക്ഷകെട്ടു. സമദൃഹം സ്ത്രീക്കു കല്പിച്ചിരിക്കുന്ന അവഗണനയോടുള്ള പ്രതിരോധമാണിത്‌. ഒഴിവാക്കലിനോട്‌ - പാര്‍ശ്വവത്കരണത്തോട്‌ - സ്തതീപക്ഷത്തു നിന്നുയരുന്ന (പ്തികരണവമം (പതിരോധവമായി സ്തീവാദത്തെ സങ്കല്പിക്കാം (ദേവിക, 2000:13), ഒഴിവാക്കലിനെതിരെ (പ്തിരോധനിര കെട്ടിക്ടുത്ത്‌ സ്വയംരക്ഷക്ക്‌ പ്രതികരണത്തിന്റെ പടവാടെടുക്കുകയാണ്‌ സ്ത്രീവാദികള്‍. തങ്ങളനുഭ വിക്കുന്ന ചൂഷണവും അടിമത്തവും തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്താല്‍മാത്രമേ ലക്ഷ്യമാക്കുന്ന പുരോഗതി സ്ര്തീവര്‍ഗ്ഗത്തിന്‌ കൈവരിക്കാൻ കഴിയു. സ്ത്രീകളുടെ പ്രതികരണം പുരുഷാധിപത്യത്തെ ഒട്ടൊന്നുമല്ല കുലുക്കിയത്‌. സാറാജോസഹ്‌ ഇതു ചട ര്‍ക്കാട്ടിയിട്ടു . ദ്മിനിസം പചോദ്യംചെയ്യക്െടുന്നത്‌ കേവലം സ്ത്രീകളനുഭവി ക്കുന്ന അടിമത്തത്തെയോ വിമോചനത്തെയോ മാത്രമല്ല, ജാതി വ്യവസ്ഥയെയും കപടമായ സദാചാരത്തെയും സകാര്യസ്വത്തില ധിഷ്ഠിതമായ സമദൃഹത്തിന്റെ സകലസ്ധാപനങ്ങളെയുമാണ്‌ (സാറാജോസക്‌, 1989 : 21). വെറും ലിംഗാടിമത്തത്തെ ചോദ്യം ചെയ്യുകയും മര്‍ദ്ദനത്തെ വിശകലനം ചെയ്യുകയുമല സ്(തീവാദം ചെയ്തമന്നത. ഇവിടെ ഉറച്ചു പോയ സദാചാരഭബാോധത്തിന്റെയും മതനിയമങ്ങളുടെയും പൂരുൂഷ കേന്ദ്രിതമായ ഇടങ്ങളിലെല്ലാം കയറിച്ചെന്ന്‌ അവകാശം സ്ഥാപിക്കുകയും ചെയ്യുന്നു. സ്വന്തം സംസ്കാരം പുനഃസ്യഷ്ടിച്ചെടുക്കുകയും സ്വാനയ ഭവത്തെ വിവരിക്കുകയും തന്റേതായ ഭാഷയില്‍ നിര്‍വ്വചിക്കുകയും ചെയ്യുന്നു സ്ര്തീവാദികള്‍. സംസ്കാരത്തിലെ ലിംഗപരമായ മര്‍ദ്ദനത്തെ വിശകലനം ചെയ്യുന്ന സിദ്ധാന്തം മാത്രമല്ല സ്രതീപക്ഷചിന്ത. സ്ത്രീലിംഗം വഹിക്കുന്ന, അല്ലെങ്കില്‍ സ്രതീശരീരമുള്ള സാമൂഹ്യ വിഷയിയെ വിശകലനം ചെയ്തുന്ന വികസ്വരമായ സിദ്ധാനത്രമമാണത്‌. ഈ വിഷയിയുടെ രദൃപീകരണത്തില്‍ സാമദൃഹികവും ആത്മനിഷ്ഠവറുമായ അസ്തിത്വ 15 ങ്ങളില്‍ ലിംഗവും ലീംഗപദവിയും ഏറ്റവും സുവ്യക്തതയോടെ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെങ്കിലും വര്‍ണ്ണം ഉള്‍കെടെയുള്ള മറ്റ സൂ്രധാന സാമമൂഹ്യ-സാംസ്കാരിക ദവര്‍തിരിവുകളും പ്രതിനി ധാനങ്ങളും ഏറെ നിര്‍ണ്ണായകം തന്നെയാണ്‌ (Lauretis, 1993: 89). സ്തീവാദം ചോദ്യം ചെയ്യകെടുന്നത്‌ സ്ര്തീ ഉള്‍ച്ചേര്‍ന്നിരിക്കടുന്ന സാമൂഹ്യമായ വിവേചനങ്ങളുടെ മുഴുവൻ അവസ്ഥകളെയുമാണ്‌. സ്തത്ീപക്ഷത്തുനിന്നുളള വിവിധ ചിന്താഗതികളായി ഹെമിനിസം വ്യാഖ്യാനിക്കെടുമ്പോള്‍ അതില്‍തന്നെ വൈവിധ്യം കടന്നുവരുന്ന. പ്ുരുഷാധിപത്യത്തിന്റെ നാനാവശങ്ങളെ പലരീതിയില്‍ എതിര്‍ക്കാനുള്ള ്രവണതകള്‍ ദെമിനിസ്റ്റു ചരി(്തത്തിലു : അവ വിവിധ ചിന്താധാര കളില്‍ദെടുന്നുു. ഷൃഡലിസത്തിന്റെ പതനദത്താടുകൂടി ജന്മംകൊ ശാഖയാണ്‌ ലിബറല്‍ ഷ്ിനിസം. എല്ലാ രംഗങ്ങളിലും തുല്യതഭവണമെന്ന്‌ വാദി ക്കുന്ന ഗ്രുകാണിത്‌. നിലനില്ക്കുന്ന വ്യവസ്ഥക്കനുസരിച്ച്‌ സ്രതീകള്‍ക്കു വേ 1 പ്രവര്‍ത്തിക്കുന്ന രീതിയാണ്‌ ഇവര്‍ കൈക്കൊ ത്‌. ശാന്തമായ പാതയിലൂടെ സ്ത്രീവിമോചനം നേടുക എന്നതാണ്‌ ഇവരുടെ ലക്ഷ്യം. പദരുഷനിരാസം ഇവരുടെ ലക്ഷ്യമല്ല. അതുകൊ തന്നെ പുരുഷസഹ കരണവും സ്രതീവിമോചനത്തിന്‌ ഇവര്‍ ആവശ്യകെടുന്നു. റമസ്സോ, ജോണ്‍ സ്റൂുവര്‍ട്ട്‌ മില്‍, തുടങ്ങിയവരുല്‍ദഘോഷിച്ച തുല്യത, സ്വാതന്ത്യം, വിമോചനം, നീതി എന്നിവയുടെ സ്ത്രൈണവല്‍ക്കരണമാണ്‌ ലിബറല്‍ ഫെമിനിസം. സ്ത്രീകളുടെ അവകാശ ന്യായവാദം” (മേരി വാള്‍സ്റ്റന്‍ ക്രാഷ്റ്റു, 1797) എന്ന പുസ്തകവും “സ്ത്രീകളുടെ അടിമത്തം” (ജോണ്‍ സ്റ്റുവര്‍ട്ട്‌ മില്‍ & ഹാരിയറ്റ്‌ ടെയ്ലര്‍, 1970) എന്നു ലേഖനവും ഷ്നിസ ത്തിന്റെ ലിബറല്‍ രീതിയെ സ്പര്‍ശിച്ചവയാണ്‌. സ്(തീസ്വാത്ന്ത്യത്തെ അതിന്റെ യാധാര്‍ത്ധ്യത്തോടെ വീക്ഷിക്കവാനോ പുരുഷാധിപത്യത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുവാനോ കഴിയാത്തതുകൊ “ഈ പ്രസ്ഥാനത്തിന്‌ ശക്തമായി നിലനില്ക്കാന്‍ കഴിഞ്ഞില്ല. പ്ൂരുഷദേധാവിത്വം സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപി ച്ചിരിക്കുന്നു എന്ന്‌ വിശ്വസിക്കുന്നവരാണ്‌ റാഡിക്കല്‍ കെമിനിസ്റ്റുകള്‍. സ്ത്രീയുടെ അസമത്വത്തിന്‌ (പ്ഠാധാനകാരണക്കാരന്‍ പുരുഷനാണ്‌. പുരുഷനെ ശ്രതുവായിക്കാണമന്ന ഇവര്‍ 16 കൂടുംബഭരണവും ചരിത്രവു മൊക്കെ ശാസ്രതീയമായി പഠനവിശേയമാക്കണമെന്ന്‌ വാദിച്ചു. അറു പതുകളിലാണ്‌ റാഡിക്കല്‍ ഹ്മിനിസം വേരോടിത്തുടങ്ങിയത്‌. കുടുംബ ത്തിനകത്തും പുറത്തും പുരുഷന്റെ അധികാരം ചോദ്യം ചെയ്യക്ടണം എന്ന്‌ ഇവര്‍ ശിച്ചു. പിതൃഭരണക്രമം സമൂഹത്തില്‍ നിലനില്ക്കുന്നിട ഭത്തോളംകാലം കുടുംബത്തിലും സമദൃഹത്തിലറും പുരുഷാധിപത്യം നിലനില്ക്കമുമെന്ന്‌ ധരിച്ച്‌ ഇവര്‍ സ്വത്മായ നിലപനില്പിന്‌ ശ്രമിച്ചു. പദുരുഷസഹവാസംപോലറം ഒഴിവാക്കാനും സ്വന്തമായി വസിക്കാനറം ആരംഭിച്ചു. ലീബറല്‍ ഹ്ിനിസ്റ്റുകള്‍ കടന്നുചെല്ലാന്‍ മടിച്ച പുരുഷാധീശ മേഖലകളിലേക്ക്‌ കടന്നുചെന്ന്‌ സ്രതീപുരുഷവ്യത്യാസത്തെ റാഡിക്കല്‍ ഹ്ിനിസ്റ്റുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു. സ്രതീപുരുഷ വ്യത്യാസം ജൈവഘടനയില്‍ മാത്രമാണെന്നും അധികാരങ്ങളും പദവി കളും പറുരൃഷാധിപത്യസമദൃഹം കൽല്‍ഷിച്ചുനല്‍കിയതാണെന്നും ഇവര്‍ വിശ്വസിക്കുന്ന. വിവാഹത്തിലോ കുടുംബജീവിതത്തിലോ ഇവര്‍ വിശ്വസിക്കുന്നില്ല. റാഡിക്കല്‍ ഷെിനിസ്റ്റായ ഷുലാമിത്ത്‌ ഫയര്‍ദസ്സാണ്‍ “കുടുംബവും വിവാഹവും സാമൂഹ്ൃതിന്മകളുടെ ഭാഗമാണ്‌” എന്നു പ്റയുന്നു. അന്നുവരെ നിലനിന്നിരുന്ന എല്കാ വിശ്വാസങ്ങളെയും പിന്‍തളഭി പുതിയ ഒരു സമദൃഹസ്ൃഷ്ടിക്ക്‌ ജമമേകണമെന്ന്‌ കരുതുന്നു ഇവര്‍. സ്ത്രീകള്‍ക്കറമാത്രമായ ഒരു സംസ്കാരവറും ചരിത്രവും ഉ ാകണമെന്ന്‌ അവര്‍ ശിച്ചു, കേവലം ജൈവശാസ്തപരമായ പ്രത്യേകതമാത്രം ലിംഗസമത്വത്തിന്‌ ഹേതുവാകുന്നു എന്ന്‌ വിലയിരു ത്തിയതിനാല്‍ അതിനു പിന്നിലെ ചരി(്തപരവും സാംസ്കാരികവുമായ പശ്ചാത്തലത്തിലേക്ക്‌ കടന്നുചെല്ലാന്‍ കഴിഞ്ഞില്ല. കെയ്‌ മില (Millet, Kate) തന്റെ ലൈംഗിക രാഷ്ട്രീയം (Sexual politics) എന്ന കൃതിയിലും റാഡിക്കല്‍ ഷ്ിനിസത്തിന്റെ സാദ്ഥ്യതകളെക്കുറിച്ച്‌ പ്രതിപാദിക്കു ന്ന - വര്‍ഗ്ഗവൈരുദ്ധ്യം മറികടന്നാല്‍ സമത്വം കൈവരിക്കാനാവും എന്ന മാര്‍കസിസ്ററ്‌ ചിന്താഗതിയെ പിന്‍താങ്ങിക്കൊ ൦ കടന്നുവന്ന ഹ്മീനിസ മാണ്‌ മാര്‍ക്‌സിസ്റ്റ്‌ ഷ്നിസം. സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെയും ചദൃൂഷണത്തിന്റെയും കാരണങ്ങള്‍ മാര്‍ക്സിസ്റ്റ്‌ വിശകലനത്തില്ൃടെ കാണാൻ ശ്രമിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. 17 സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടുകൂടി പുരുഷവര്‍ഗ്ഗത്തിന്‌ അനന്തരാവകാശി കളെ ഉത്പാദികിക്കവാന്‍ സ്തീകളുടെ ലൈംഗികതയെ നിയന്തിക്കുകയും പുരു ഷന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യാന്‍ ഏക ദാമ്പത്യരീതി ആരംഭിച്ചുവെന്നും ഈ രീതിയാണ്‌ സ്തീയുടെ അടിമത്തത്തിന്‌ കാരണമെന്നും ഇവര്‍ കരുതുന്ന. പ്റുരുഷന്മാരോടൊകം പോരാടി മുതലാളിത്ത ഉദ്പാദന(കമത്തിന്‌ അന്ത്യം വരുന്നതി ലൂടെ സ്തീകളുടെ അടിമത്തവും അവസാനിക്കുമെന്ന്‌ ഇവര്‍ കരുതുന്നു. മാര്‍ക്‌സിസ്റ്റ്‌ തത്വങ്ങള്‍ അപര്യാപ്തങ്ങളാണെന്നു കരുതി തിരുത്തല്‍ നല്‍കി അവ ലിംഗാധിഷ്ഠിത (പ്ശ്നങ്ങള്‍ ഉള്‍ക്കൊളളുംവിധം വിപുലീകരിക്കാനും, ആധുനികവല്‍ക്കരിക്കുവാനുമാണ്‌ ആദ്യകാല മാര്‍കിസ്റ്റ്‌ ഷിനിസ്ററു കള്‍ ശ്രമിച്ചത്‌. അലക്സാഡ്രാകൊളോണ്‍ടായി (റഷ്യ) ക്ലാരാസെറ്്കീന്‍ (ജര്‍മനി) എമ്മാഗോള്‍ഡ്മാന്‍ (അമേരിക്ക) തുടങ്ങിയവരാണ്‌ ആദ്യകാല മാര്‍ക്‌സിസ്റ്റ്‌ ഷിനിസ്റ്റുകള്‍ (ജാന്‍സി ജെയിംസ്‌, 2000:10). വര്‍ഗ്ൃവൈരുദ്ധ്യത്തെ അംഗീകരിച്ചുകൊ ൦“ സ്ത്രീപുരുഷ സമത്വത്തെ വിഭാ വനം ചെയ്യുന്ന ചിന്താധാരയാണ്‌ സോഷ്യലിസ്റ്‌ ക്മിനിസം. ഒരേസമയം പ്ൂരുഷമേധാവിത്വഭത്താടും സാമ്പത്തിക വ്യവസ്ഥിതിയോടും മല്ലിടുന്ന ഇവര്‍ സ്തീകള്‍ക്ക്‌ സാമ്പത്തിക ഭരതയു ായാല്‍മാത്രമേ സ്വാതന്ത്യമു oal3 എന്ന്‌ വിശ്വസിക്കുന്ന വരാണ്‌. സ്ര്തീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അതിന്റെ ആഴത്തില്‍ തന്നെ വിശകലനം ചെയ്യുന്നു. (പത്യറുല്‍പാദനപ്ര്കിയ ഉതപാദന (്രരകിയയോളം മഹത്തരമാണെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു - റാഡിക്കല്‍ ഷൈനിസത്തിന്റെയും മാര്‍ക്സിസ്റ്‌ കെമിനിസത്തിന്റെയും നഭ്ലവശങ്ങളെ ഉള്‍ക്കൊ ദുകൊ ാണ്‌ സോഷ്യലിസ്റ്‌ ഹ്മിനിസം രൂപം കൊ ത്‌. സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന നിയമതുല്യത, വിവാഹമോചന സ്വാതന്ത്രം, (പ്രസവാവധി, ഭാര്യാപീഡനത്തിന്‌ ശിക്ഷനല്കല്‍ തുടങ്ങിയ അവകാശങ്ങളെല്ലാം നേടിയെടുത്തത്‌ സോഷ്യലിസ്റ്‌ ഷ്ദിനിസ്റ്റുകളുടെ ചീന്താപദ്ധതിയിലൂടെയാണ്‌. 6൫സോഷ്യദിസ്റ്റ്‌ ചെമിനിസത്തിന്റെ വക്താവാ യിരുന്ന സിമോങ്ങ്‌ ദി ബവ്വാര്‍ സെക്കന്റ്‌ സെക്സ്‌ (1949) എന്ന (ഗന്ധത്തില്‍ ഇങ്ങനെ രേഖകെടുത്തുന്നു. 18 ADIJaAA{elo MOM BEdIEWMUAdLaAAdEM. alZOZ-A08 M(Olaw aldalailengana അവളുടെ നിലയില്‍നിന്നല്ല മറിച്ച്‌ അവനുമായി ബന്ധകെടുത്തിയാണ്‌. അവളുടെ സ്വതന്ത്രസ്വത്വം പരിഗണിക്ക കെടുന്നേയിദ്ല (ദി ബവ്വാര്‍, 19971൭). സോഷ്യമിസ്റ്‌ ഐമിനിസത്തിലെ സ്ത്രീ, സാമൂഹിക സാമ്പത്തിക- അടിമത്വത്തില്‍ നിന്ന്‌ സ്വതന്ത്രയായിരിക്കും. ആധിപത്യത്തിനോ ചൃഷണ ത്തിനോ വിശേയമാകാത്തവളമമായിരിക്കം. പ്രിസ്ഥിതിയുമായി ബന്ധചെട്ട സ്രതീവാദമാണ്‌ ഇക്കൊ ദെമിനിസം. വ്യവവസായവതകരബവും പരിസ്ഥിതിനാശവമം വരമത്തി വെക്കുന്ന വിപത്തിനോടുള്ള വിരോധമാണ്‌ ഈ ചിന്താധാര വളരാനുള്ള കാരണം. പ്രകൃതിവിഭവങ്ങള്‍ ചദൃഷണംചെയ്യുന്ന പുരുഷാധിപത്യസമൂഹം അതിന്റെ അനന്തരംലങ്ങള്‍ കാണുന്നില്ല. പ്രകൃതിയും സ്ത്രീയും ഒരുപോലെ ചദൃഷണത്തിന്‌ വിധേയമാകുന്നു എന്നതിനാലാണ്‌ ഈ സ്(തീവാദത്തെ പരിസ്ഥിതിയുമായി ബന്ധകെടുത്തുന്നത. (കൃതി യോടുള്ള പരാക്രമം സ്രതീയോടുള്ള പരാക്രമമാണെന്ന്‌ ഇവര്‍ വിശ്വ സിക്കുന്നു. അതുകൊ ൦“ പ്രകൃതിയെ സംരക്ഷിക്കുക എന്നത്‌ തങ്ങ ളുടെ കര്‍ത്തവ്യമായി ഹൈിനിസ്ററുകള്‍ കരുതുന്നു. ജീവന്റെ നിലനില്ഷ്‌ തങ്ങളില്‍ അധിഷ്ഠിതമാണെന്നറൂ വിശ്വസിക്കുന്ന ഇവര്‍ പ്രകൃതിയെ ചദൃഷണം ചെയ്യുന്ന കാട്ടാളമനസ്ഥിതിയെ എതിര്‍ക്കുന്നു. തനിക്കും പ്രകൃതിക്കും സമാനഭാവങ്ങള്‍ കം ത്തുന്നു. മലിനീകരണവും ചൂഷണവും, പ്രകൃതിമാത്രമ്ല സ്ര്തീയും നേരിട്ടുകൊ രിക്കുന്ന ഭീഷണിയാണ്‌. പ്രകൃതിയുടെയും സ്തീയ3ുടെയും സംരക്ഷകനായി ചമയുന്നത്‌ പറുരുഷനാണ്‌. ്രാങ്കോയ്‌ ഡി ഓബോണില്‍, റോസി മേരി വ്യദദര്‍, എലിസബത്ത്‌ ഡോഡ്സണ്‍ ദഗ്ര, ഡാരിയ ഹോ, വന്ദനാ ശിവ എന്നിവര്‍ പ്രശസ്ത ഇക്കോഹ്ിനിസ്സുകളും എഴുത്തുകാരുമാണ്‌. മറ്റു ധാരകളെല്ലാം വെളുത്തവര്‍ഗക്കാരുടെ ചിന്താധാരകളാണ്‌ എന്നു വിശ്വസിക്കുന്നവരുടെ വാദമാണ്‌ ബ്ലാക്ക്‌ ഫെമിനിസം. വര്‍ണ്ണ കെമിനിസം ഇല്ലാതായാല്‍ മാത്രമേ സ്ര്രീകള്‍ സ്വതന്ത്രരാകു എന്നാണി വരുടെ വിശ്വാസം. സ്ത്രീകളുടെ ഇടയില്‍തന്നെ അടിമത്തം നിലനില്‍ ക്കുന്നു. കറമത്തവര്‍ഗ്ഗക്കാരെ ഒഴിവാക്കുന്നതാണ്‌ ഹെമിനിസം. അതു കൊ ൦“ ദെമിനീസ്സ്‌ എന്നതിനുപകരം 19 വുമണിസ്റ്റ്‌ (womenist) എന്ന പദ്രഭയാഗം നടത്തണം. സിമൊന്‍ ദി ബവ്വാര്‍ തന്റെ സെക്കന്റ്‌ സെക്സി'ല്‍ വരച്ഛുകാഞിക്കമുന്നത്‌ മദ്ധ്യവര്‍ഗക്കാരുടെ അനുഭവങ്ങള്‍ മാത്രമാണ്‌ എന്ന്‌ ഇവര്‍ കുറ്റകെടുത്തുന്നു. അറുപതുകളില്‍ യുനിദവഴ്സല്‍ സിസ്റര്‍ഹുഡ (Universal sisterhood) എന്ന ആശയം വെള്ളക്കാര്‍ കൊ ദുവന്നഷോള്‍ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ അംഗീകരിക്കുകയു Ole. ലൈംഗികതയുടെ അടിസ്ഥാനത്തിലുളള പീഡനം വെളുത്തസ്(തീകളും കറമത്തസ്രതീകളും അനുഭവിക്കു ന്ന “ വംശീയതയുടെ പേരിലുള്ള പീഡനം കറുത്തസ്രതീകളും പുരുഷന്മാരും മാത്ര മാണ്‌ അനുഭവിക്കുന്നത്‌. പൊതുവായ ഏതു പദ്രപയോഗവറമം വെളുത്തവരെ സദൃചികിക്കുന്നതാണ്‌. വെള്ളക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളല്ല കറുത്തവര്‍ഗ്ഗക്കാര്‍ നേരിടുന്നത്‌. അതുകൊ 3 തന്നെ പൊതുവായ തത്വത്തിന്‍കീഴില്‍നിന്നുപോരാടുക എടളുക്മല്ല. ഇതായിരുന്നു അവരുടെ വാദം. അമേരിക്കയിലെ വെള്ളക്കാരായ സ്ത്രീകള്‍ ആദ്യകാലങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരായ സ്തീകളുടെ സ്വാതന്ത്രത്തിനുവേ 1 പോരാടിയിരുന്ന. എങ്കിലൂൃം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേ 1 പോരാടിയിരുന്നില്ല. റാഡിക്കല്‍, സോഷ്യലിസ്റ്റ്‌ ദ്രിനിസ്തുകള്‍ ഇവരുടെ മുഖ്യമായ സ്ത്രീ്രശ്നങ്ങള്‍ കൈകാര്യം ചെയ്തില്ല. കറുത്തവര്‍ഗക്കാരോടുളള വിവേചനം നിലനില്‍ക്കന്നിടത്തോളം കാലം അവരുടെ വിമോചനത്തിനുവേ 1 പൊരുഭത താണ്‌. ഈ ദോരാട്ടമാണ്‌ ബ്ലാക്ക്‌ ഹ്മീനിസം (Black Feminism) എന്നറിയകെടുന്നത്‌. ആയിരത്തിത്തൊളളായിരത്തി അറുപത, എഴുപത്‌, എണ്‍പതു കളില്‍ കടന്നദുവന്ന ലിബറല്‍, സോഷ്യലിസ്റ്‌, ബ്ലാക്ക്‌ ഹ്ിനിസങ്ങള്‍ക്കട്റ ശേഷം ലെസ്ബിയനിസം, പോസ്റ്റ്‌ മോഭഡണ്‍ ഹ്മിനിസം എന്നിവയും കടന്നുവന്നു. ഇരുപത്തിയൊന്നാം നൂറ്റാ ായദോഴേക്കും കുദറക്കൂടി ലിംഗപദവി സമത്വം ആവശ്യകെടുന്ന ഷെിനിസ്റ്റുശാഖകളാണ്‌ കടന്നു വന്നത്‌. സാമൂഹ്യമായ ആചാരം, അനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ എതിര്‍ത്ത്‌ സ്തീക്ക്‌ സ്വന്തമായ ഒരു സാമൂഹ്യവ്യവസ്ഥിതി വരണമെന്ന്‌ വാദിച്ച റാഡിക്കല്‍ ദ്രിനിസ്സറുകളുടെ പിന്‍തുടര്‍ച്ചക്കാരാണ്‌ ലെസ്ബി യന്‍ വിശ്വാസികള്‍. എഴുപതുകള്‍ മുതല്‍ തന്നെ ശ്രദ്ധേയമായിട്ടു “ഇത്‌. ജില്‍ ജോണ്‍സ്റ്റണിന്റെ ലെസ്ബിയന്‍ നേഷന്‍ 20 ദി ഹ്രിനിസ്ററ്‌ സൊലുഷന്‍ (Lesbian nation, the feminist solution, 1974) എന്ന കൃതി ആദ്യകാലപഠനങ്ങളിൽ ഒന്നാണ്‌. ഭിന്നവര്‍ഗ്ലൈംഗികതയെ സാമൂഹ്യ നിര്‍മ്മിതമായി വിലയിരുത്തുവാനുള്ള ലെസ്ബിയന്‍ സ്(തീപക്ഷ ശ്രമങ്ങളെ ആൻഡ്രിയ൯റിച്ച്‌ രചിച്ച കംപല്‍സറി ഹെദ്്രാസെകഷഘാലിറ്റി ആന്റ്‌ ലെസ്ബിയന്‍ എക്സിസണ്‍സ (Compulsory Heterosexuality and Lesbian Existence’ 1980) എന്ന ലേഖനം ഈ ധാരയെ കൂടുതൽ വിസ്തൃതമാക്കി. പദുരുഷാധിപത്യത്തോടു മാത്രമല്ല, പുരുഷനോടു തന്നെയുള്ള വെല്ദുവിളിയാണ്‌ ലെസ്ബിയനിസം. പുരുഷ നിര്‍മ്മിതമായ നിര്‍ബന്ഥിതലൈംഗികതയെ പ്ദര്‍ണ്ണമായും അവഗണിച്ച്‌ സ്തീക്ക്മാത്രം വ്യക്തിത്വം കല്‍ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന (്രവണത യാണ്‌ ഇതിലുള്ളത്‌. കരോള്‍ പാറ്റ്മാന്റെ (C.Pateman) ‘Gl സെക്ഷുല്‍ കോണ്‍ട്രാക്ട്‌ (The sexual contract, 1988) ജൂഡിത്ത്‌ ബട്ട്ലര്‍ രചിച്ച ഭബാഡീസ്‌ ദാറ്റ്‌ മാറര്‍' (Bodies that matter 1995) എന്നീ കൃതികള്‍ സജീവമായി ചര്‍ച്ചചെയ്യചെട്ടവയാണ്‌. ഇരുപത്തൊന്നാംനൂറാ ന്റെ ഷിനിസശാഖകളില്‍ പ്രധാന മായും മൂന്ന്‌ വിഭാഗങ്ങളാണുള്ളത. (1) തുല്യതാഫെമിനിസം (Equity Femi൩iടത- (്കൃത്യാതന്നെ സ്തീക്കും പുരുഷനും ലിംഗവ്യത്യാസ മു കിലും സമദൃഹത്തില്‍ തുല്യപരിഗണന ലഭിക്കണമെന്ന്‌ വാദിക്കുന്ന വരാണിവര്‍. തുല്യജോലിക്ക്‌ തുല്യവേതനം ഇവരുടെ മു(ദാവാക്ൃയമാണ്‌. ആയിരത്തിത്തൊളളായിരത്തി പത്തുകളില്‍ കടന്നമുവന്ന അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടങ്ങളോട്‌ അനുഭാവം കാണിക്കുന്ന ഇവര്‍ ആയിരത്തിത്തൊള്ളായിരത്തിഅറുപതുകളിലെ ലൈംഗിക വിപ്ലവത്തോട്‌ വിയോജിക്‌ പ്രകടികിക്കുന്നുമു. (2) ലിംഗപദവി ഹ്മിനിസം (Gender Feminisടസ):- ജീവിതത്തിന്റെ എല്പാദമഖലകളിലം തുല്യതവേണമെന്ന്‌ ലക്ഷ്യം വെയ്ക്കുന്നവരാണിവര്‍. പുരുഷനോ സ്ത്രീക്കോ മാത്രമായ സവിശേഷതകള്‍ ഇവര്‍ കുട ത്തുന്നില്ല. സമദൃഹം പരുഷാധിപത്യമദൃല്യം ഉള്‍ക്കൊ റ സ്ത്രീക്കുമാ്രം അടിമത്തംനദ്കുന്ന രീതിയാണ്‌ തുൂടര്‍ന്നുദപാരുന്നത്‌. പ്ദരുഷാധിപത്യത്തിന്റെ അടിച്ചമര്‍ത്തലാണ്‌ സ്ത്രീക്ക്‌ ര ാംകീട പദവി ലഭിക്കുന്നതിനു കാരണം. (3) തരംഗ ഹെമിനിസം (Wave Fനസനiടസ്്ം അറുപതുകളിലെ റാഡിക്കല്‍ കെമിനിസത്തോട്‌ വിയോജിഷു 21 (lASlallengamgad@leio MIZe;MoanaAaeladlaoeaMmds’ GeMD3S9Alo alZeIBormganal@oan ഇവര്‍. ഈ കാലഘട്ടത്തില്‍ വm Amy Richard ന്റെ അഭിപ്രായത്തില്‍ “സ്ത്രീപുരഷസമത്വം പൂര്‍ണ്ണമായും അംഗീകരിക്കുന്ന ഒന്നാണ്‌ ഫെമിനിസം”. ഈ ആശയം കൈവരിക്കുന്ന ആണും പെണ്ണും ഹ്മിനിസ്റാണ്‌. സമത്വവും തുല്യതയുമാണ്‌ തരംഗ ഷെിനിസത്തിന്റെ പ്രധാന ഘടകങ്ങള്‍. സ്ര്രീകള്‍ ചെയ്യുന്ന ജോലി പുരുഷനും പുരുഷൻ ചെയ്യുന്ന ജോലി സ്തീകളും ചെയ്തു കൊ ദുദവേണം സമത്വം വരിക്കാന്‍ എന്നും ഇവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ അവകാശ പോരാട്ടചരി(തത്തില്‍ പലനേട്ടങ്ങളും കൈവരിക്കാന്‍ കഴിഞ്ഞിട്ടും സ്തീക്ക്‌ കുടുംബത്തില്‍ അംഗീകാരം ഇന്നും നിഷിദ്ധമാണ്‌. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, എന്നിവക്കൊന്നിനും ആണ്‍കോയ്മയില്‍സിന്നുള്ള മോചനഹേതു വാകാന്‍ കഴിഞ്ഞില്ല. അനുവദിക്കകെ്ട്ട സ്വാതന്ത്യംപോലും ആൺണ്‍കോയമക്ക്‌ ബലം നല്കുന്നവയാണ്‌ എന്ന തിരിച്ചറിവ്‌ സ്രതീവാദചിന്തയെ ശക്തികെടുത്തി. 1.1.4, സ്ര്രീവാദത്തിന്റെ ചരിത്രം സ്ത്രീവിമോചന മമഭന്നറ്റങ്ങളുടെ ചരിത്രവും സ്വാധീനതയും പ്രതിപാദിച്ചാല്‍ മാത്രമേ കാലികമായ വിമോചനസമരങ്ങളുടെ പ്രസക്തി മനസ്സിലാക്കാന്‍ കഴിയൂ. മാശ്രമല്ല കെനിസത്തിന്റെ ശക്തിയും വളര്‍ ച്ചയും മനസ്സിലാക്കാനും ഇത്‌ ഉപകരിക്കും. (പാചീന ചിന്തകന്‍മാരൊന്നറും സ്രതീപദവിയെയോ അവകാശ ങളെയോ സംബന്ധിച്ച ഗയരവപൂര്‍വ്വമായ ചര്‍ച്ചകള്‍ക്ക്‌ തുനിഞ്ഞതായി കാണുന്നില്ല. പലകോഴും ആണ്‍കാഴ്ചയുടെ വൈകല്യങ്ങള്‍ പ്രബലവറദറ മായിരുന്നു. ശാരീരികമായ അവശതകള്‍ സ്ത്രീകള്‍ക്ക്‌ പ്രകൃത്യാ ഉളളതുകൊ ൦ വിദ്യാഭ്യാസത്തിനവകാശമില്ല” എന്ന്‌ പ്ലേറ്റോ അവകാശ കെട്ടദഷാള്‍ 'സ്ത്രീപദുരദഷ വ്യത്യാസം പ്രത്യത്പാദനപരമായ പ്രത്യേകത കൊ 3 മാത്രം വരുന്നതാണ്‌. സ്ത്രീപുരുഷ ലിംഗവ്യത്യാസം എന്ന പ്റയറുന്നത്‌ ലൈംഗിക പ്രത്യുതപാദനപരമായ ശരീരം സ്ത്രീകളും ആത്മാവ്‌ പറരുഷനറുമാണ. ശാരീരികപ്രവര്‍ത്തനങ്ങള്‍ സ്തീയറും ബ്ൌദ്ധികപ്രവര്‍ത്തികള്‍ പ്റരുഷനും ചെയ്യണം” എന്ന്‌ അരി൯സ്സോട്ടിലും അഭിപ്രായകെടുന്നു. സാമൂഹ്യ 22 PUGAHZ aDOld@mesogzo ogzeqo aolawWangea 1 പ്രവര്‍ത്തിച്ചില്ല (പാചീനതത്വചിന്തകന്മാര്‍ സ്തീക്ക്‌ പറുരഷനു തുല്യമായ (പാധാന്യം കൊടുത്തിരുന്നില്ല. ശാരീരികമായ ധര്‍മ്മം മാത്രമേ സ്ത്രീകള്‍ക്കുള്ള എന്നും അവര്‍ വിശ്വസിച്ചിരമുന്നമ. പ്തിഭനഴാം നൂറ്റാ റിന്റെ അന്ത്യത്തിലാണ്‌ (ബ്രിട്ടനില്‍ ആദ്യമായി സ്ര്തീ ഉണര്‍വ്വിന്‌ തുടക്കം കുറിച്ചത്‌. ആയിരത്തി അറുനൂറ്റി നാല്പത്തിര 1ല്‍ നൂദറോളം സ്തീകള്‍ ചേര്‍ന്ന്‌ സ്തീകളുടെ (പശ്നത്തെക്കുറിച്ച്‌ പൊതുസഭയില്‍ നിവേദനം നല്കിയതാണ്‌ ശ്രദ്ധേയമായ സംഭവം. പൊതുനിവേദനത്തില്‍ സ്തീകള്‍ അനുഭവിക്കുന്ന ഇരട്ടച്ചൂഷണത്തെ അവര്‍ ചോദ്യം ചെയ്തു. കൂടുംബത്തിനകത്തും പുറത്തും സ്തീയെ ര ഠാംകിടക്കാരിയായി കാണുകയും മാന്യമായ തൊഴിലുകളൊന്നടും നല്കാതിരിക്കുകയും ചെയതതിനെതിരെയാണു നിവേദനം. പ്തിനെട്ടാം നൂറ്റാ വരെ യൂറോകില്‍ സ്ത്രീപുരുഷസമത്വം കുടുംബത്തിലും തൊഴിലിലും നിലനിന്നിരമന്നമ. വ്യവസായവിപ്പവമായ BANCO Jo സമ്പാദകരായിമാറിയ പുരുഷന്മാര്‍ വീടിന്റെയും വീട്ടുകാരു ടെയും ഭരണം ഏറെടുത്തു. ആയിരത്തി എഴുനുറി എണ്‍പത്തിയൊന്‍പത്‌ ഒക്‌ടോബറില്‍ ഞ്ചുഭരണഘടനയെക്റി പുരുഷന്മാര്‍ വാദ്ര്രതിവാദങ്ങളില്‍ മുഴുകിയിരിക്കെ പാരീസിലെ ട9ണ്‍ഹാളിലേക്ക്‌ ആറായിരത്തോളം വരുന്ന സ്തീകള്‍ ജാധ്യായി നീങ്ങി. ആഹാരം ഭവണമെന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാ പ്രവര്‍ത്തനത്തിലും ഉള്‍പെട്ട, അദ്ധ്വാനിക്കുന്ന സ്ത്രീവിഭാഗത്തിന്റെ ജായോയിരുന്ന അത്‌ (ലീലാവതി, 2000:26). ഈ പോരാട്ടങ്ങളുടെ ഷമായി ആയിരത്തി എഴുനുൂറി തൊണ്ണുററിമുന്നില്‍ (ഷഞ്ചുകാര്‍ക്ക്‌ വിവാഹമോചനത്തിനുളള ബില്‍ അസംബ്ലിയില്‍ പാസ്റാക്കുകയു ഓയി. ആയിരത്തിഎണ്ണുറിമുക്തുകളില്‍ അമേരിക്കയില്‍ അടിമത്ത വിരുദ്ധര്രസ്ഥാനമാണ്‌ സ്രതീകള്‍ സംഘടിക്കറുന്നതിന്‌ കാരണമായി ത്തീര്‍ന്നത്‌. അമേരിക്കക്കാരായ സ്തീകളുടെ (പശ്നം ര ദുതര ത്തിലായിരുന്നു. വെളളക്കാരായ സ്രതീകളുടെതും കറുത്തവര്‍ഗക്കാരായ സ്(്തീകളുടെതും വെള്ളക്കാരികള്‍ തങ്ങളുടെ പുരുഷന്മാരുടെ ആധിപത്യം പേ 1വന്നഷോള്‍ കറുത്തപെണ്ണദങ്ങള്‍ വെള 23 ഉക്കാരുടെയും അവരുടെ പുരുഷന്മാരുടെയും അധീശത്വത്തിന്‍ കീഴിലായി. അടിമത്തത്തിനെതിരെയുളള പൊതുമുന്നേറ്റത്തിൽ സ്രതീറ്രശനവും പ്രധാനമായിരുന്നു. ജര്‍മ്മനിയില്‍ ആയിരത്തിഎഴുനൂറി തൊണ്ണൂറില്‍ ഹിഷല്‍ എന്ന വിദ്യാര്‍ത്ഥിനി സ്തീകളുടെ അവകാശങ്ങളുടെ (പകടന പ(തികയമമായി രംഗത്തെത്തി (ലീലാവതി, 2000:52). ഇന്ത്യയില്‍ സ്വാതന്ത്രസമരകാലത്തിനമമുമ്പുതന്നെ സ്രതീക്ഷേമ ത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ടീകുവിനറെ കാലത്തുതന്നെ ബഹുഭര്‍തൃത്വത്തിന്നെതിരെയും മാറമുമറയ്ക്കു ന്നതിനുള്ള അവകാശത്തിനുവേ വിയും ശബ്ദമയരുകയു ഓയി. ആയി രത്തിഎണ്ണൂറിഅറുപത്തിയൊന്‍പതില്‍ നടന്ന ചാന്നാര്‍ലഹളയില്‍ മാററുമറയ്ക്കാനുളള അവകാശങ്ങള്‍ക്കുവേ 1 പോരാട്ടം നടത്തിയ സ്തീകളുടെ ശബ്ദം ഉയരുകയട വയി. അയ്യങ്കാളി, രാജാറാം മോഹന്‍റായ്‌. ഈശ്വരച(നദവിദ്യാസാഗര്‍ എന്നിവര്‍ സ്തീകളുടെ സ്വാത്ര്ത്യത്തിനും അവകാശത്തിനും വേ 1 പോരാടിയവരാണ്‌. പത്തൊമ്പതാം നൂറ്റാ ദുവരെ ഹിന്ദുക്കളുടെയിടയില്‍ നിലനിന്നിരമന്ന ദുഷിച്ച ഒദരര്‍ഷാടായിരമന്നു സതി. സംഘകാ ലത്തറും ഭര്‍ത്താവുമരിച്ചാല്‍ സ്തീകള്‍ ചിതയില്‍ ചാടി മരിച്ചിരുന്നതായി സൃചന m3 ° (ഗോപാലകൃഷ്ണന്‍, 2000:1 75). cool Mldameloan3mMalad’ (പ്രവര്‍ത്തിച്ച മഹാനാണ്‌ രാജാറാം മോഹന്‍റായ. ബാല്യവിവാഹം, ബഹുഭാര്യാത്വം എന്നിവക്കെതിരെ പോരാടിയ വ്യക്തിയാണ്‌ ഈശ്വരച(നദവിദ്യാസാഗര്‍., ഒന്നാം ഇന്ത്യന്‍ സ്വാതന്ത്രസമരത്തോടുകദൂടി ഭാരതത്തിലെ സ്ത്രീകള്‍ ദേശീയതയ്ക്കുവേ 1 പോരാട്ടം നടത്തിയിരമന്നു. ഇവിടെ നിലവിലിരുന്ന പദുരുഷാധീശത്വത്തിനും വിവേചനത്തിനുമെതിരെ സ്തീകള്‍ പോരാടിയത്‌ വളരെ പിന്നീടാണ്‌. കേരളത്തിലും ഇന്ത്യയൊട്ടാകെയും സ്തീകളെ പോരാടാന്‍ പ്രേരികിച്ചത്‌ സ്രതീസമത്വത്തിനം സ്തീ സ്വാതന്ത്യത്തിനും വേ 1 വാദിച്ച സ്രതീപക്ഷ നിലപാടുകാരായിരുന്നു. സാമൂഹ്യമാററ ത്തിന്‌ സ്ത്രീകളുടെ പങ്ക്‌ മനസ്സിലാക്കി അവരെ സമീപിക്കാനും നയിക്കാനും ഇവര്‍ മുന്‍കൈ എടുത്തു. ഇവരുടെ നേതൃത്വവും ലക്ഷ്യവും തനതായ സ്രതീ(്രശ്നങ്ങ ളിലെത്തിക്കുന്നില്ല എന്ന ക കോള്‍ സ്വതന്ത്രസ്ത്രീപ്രസ്ഥാനങ്ങള്‍ രൂപംകൊ 4. 24 അതിന്റെ ഭാഗമായി എണ്‍പതുകളില്‍ കേരളത്തിലും സ്വതന്ത്ര സ്ര്രീപ്രസ്ഥാനങ്ങള്‍ രൃപംകൊളളുകയും പുരുഷമല്‍ക്കോയ്മയെ ചോദ്യംചെയതുകൊ ൦“ സ്വതന്ത്രമായ ഒരു പെണ്‍കുട്ടായ്മയ്ക്ക്‌ കളമൊരുക്കുകയും ചെയ്തു. ഇന്ന്‌ ഭാരതത്തില്‍ ധാരാളം സ്വതന്ത്ര സ്രതീ്രസ്ഥാനങ്ങള്‍ രൃപംകൊ ട്ടു - സഹേലി, ജോയിന്‍ ആക്ഷന്‍ ഗ്രൂക്‌ (ഡല്‍ഹി), വിമോചന, മാലിനി, 151 കോര്‍ഗ്രൂക്‌, മഹിളഭാസംഘര്‍ഷസമിതി (ബാഗ്ലൂര്‍) അന്വേഷി, സഖി, സ്രതീവേദി (കേരളം) അന്വേഷി, അസ്മിത (ഹൈദരാബാദ്‌), ഐവിഡ, സ്തീകളുടെ അവകാശ്രപസ്ധാനം, മിഷിനറി (തമിഴ്നാട്‌) തുടങ്ങിയ ധാരാളം സംഘടനകള്‍ നിലവിലു - ദ്രിനിസ്സു (പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പാശ്ചാത്യദലോകത്തും ഇന്ത്യയിലും സ്തീശബ്ദങ്ങള്‍ ധാരാളം മുഴങ്ങിക്കേട്ടു. പാശ്ചാത്യ ലോകത്ത്‌ സ്തീകള്‍ തങ്ങളുടേതായ ശബ്ദം ഒറ്റക്കുനിന്നു മുഴക്കിയ കോള്‍ പുരുഷാധിപത്യത്തെ പ്ുരുഷന്റെ വരുതിയില്‍ നിന്നുകൊഖ തീിര്‍ക്കുവാനേ പയരസ്ത്യനാടിനു കഴിഞ്ഞുള്ളു. പട്ടീണിമാറ്റുന്നതിനും വോട്ടു ചെയ്യുന്നതിനും തൊഴിലിനും കൂദിക്കും എല്ലാം സമരം ചെയ്ത്‌ അവ നേടിയിട്ടും ഇന്നും സ്ത്രീകളുടെ പദവി ര ാഠംസ്ഥാനത്തു തന്നെയാണ്‌ നില്ക്കുന്നത്‌. കുടുംബത്തിലും തൊഴില്‍സ്ഥലത്തും രാഷ്ടീയ മണ്ഡലത്തിലും സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ജൈവപരമായ പ്രത്യേകതകള്‍ എടുത്തുകാട്ടി സമൂഹം അവള്‍ക്ക്‌ ര ഠംകിട പദവി കല്പിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും ജീവിതനിലവാരത്തിലമുമുളള തുല്യത പ്ദവിയില്‍ ലഭിച്ചിട്ടില്ല. കുടുംബത്തില്‍ സ്തീകള്‍ ര ഠാംകിടക്കാരിയായിത്തന്നെ തുടരുന്നു. കാടുംബികമായ സമത്വമാണ സ്തീക്ക്‌ ശക്തി നദ്കേ ത. വീടിനു പദുറത്ത്‌ വളരെ ഉയര്‍ന്ന പദവിയിലിരിക്കുന്ന സ്ത്രീകള്‍പോലും കുടുംബത്തില്‍ ഭര്‍ത്താവിന്റെ അടിമയാണ്‌. കൂലിയില്ലാവേലയായി കണക്കാക്കുന്ന അടുക്കളജോലി സ്തീകളുടെമാത്രം കടമയാണ്‌. കൂട്ടികളെ നോക്കമുന്നതിലും ഭക്ഷണം പാകംചെയ്യുന്നതിലും കൂട്ടുത്തര വാദിത്വത്തോടെയുള്ള പങ്കാളിത്തം വളരെ അപൂര്‍വ്വം കുടുംബങ്ങളിലേ കാണാനുളള. നൂറ്റാ മുകള്‍ തന്നെ പിന്നിട്ടുകഴിഞ്ഞിട്ടും സാമൂഹികമായ വിലക്കുകള്‍ സ്തീയെ വലയം ചെയതിരിക്കമുന്ന3. ഭകേരളത്തില്‍ സഞ്ചാര വേളകളിലും തൊഴിലിടങ്ങ ളിലും കുടുംബങ്ങളിലുമെല്ലാം സ്ത്രീകള്‍ ചൂഷണത്തിനിരകളായിക്കൊ വരിക്കുന്നു. 25 സ്ത്രീകള്‍ക്ക്‌ തൊഴിലിട ങ്ങളിലും വാഹനങ്ങളിലും മറ്റുമുളള പീഡനങ്ങള്‍ നിത്യസംഭവ ങഭളായിട്ടു . 1.1.5, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തിഎണ്‍പതുകളിലാണ്‌ സ്രതീവാദ പരിസരം കേരളത്തില്‍ ഒരുക്കകെട്ടത. ഇന്യയില്‍ സ്രതീകള്‍ക്കെതിരായ വിവേചനങ്ങളും സ്തീപീഡനങ്ങളും ചര്‍ച്ച ചെയ്യപെടാന്‍ തുടങ്ങിയത്‌ എഴുപതുകള്‍ മദതല്‍ക്കാണ്‌. ഇതിനും വളരെക്കാലം മുമ്പുമുതല്‍ കേരളം സ്ത്രീമുന്നേറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടു . ആയിരത്തിഎണ്ണുറി അൻപത്തിയൊൻപതില്‍ സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ചാന്നാര്‍ സ്തീകള്‍ സംഘടിച്ചു. മാറുമറയക്കമുന്നതിനുളള അവകാശം സ്ഥാപിക്കമന്നതിനുവ 1 സമരം ചെയതു. ആയിരത്തിത്തൊളളായി രത്തിയഞ്ചില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ൃത്തുവെച്ചുനടന്ന പ്ൂുലയമഹായോഗത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കല്ലുമാലയും വളയും പൊട്ടിച്ചെറിഞ്ഞു. പൊതദവഴി നടക്കാനും പൊതുകിണറ്റില്‍നിന്നും വെള്ളമെടുക്കാനും സമരം ചെയ്തിരുന്നു സ്തീകള്‍. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിരൽ 1ല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദദശങ്ങളിലെ സ്ത്രീകളുടെ ഒരു സംയുക്തകണ്‍വെന്‍ഷന്‍ കോട്ടയ ത്തമുനടന്നു. ആയിരത്തിത്തൊള്ളായിരത്തി മദുഷത്തിയാറില്‍ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ സംഘടിച്ച. അമ്പലകുഴ താലദൃക്ക്‌ കയററപിരി തൊഴിലാളി യദൃണിയൻ സ്ത്രീകളുടേതുമാത്രമായ ഒരു യദ്ൃണിയനാണ്‌. മഹിളാകോണ്‍(ഹൽസ്‌ (1926, കേരളാമഹിളാസംഘം (1943), ജനാധിപത്യമഹിളാ അസോ സിയേഷൻ (1981) എന്നിവയാണ്‌ കേരളത്തിലെ ആദ്യകാല വനിതാസംഘടനകള്‍. ആയിരത്തിതൊള്ളായിരത്തിഎണ്‍പത്തിര ല്‍ കേരളത്തില്‍ നിന്നുളള സ്തീകള്‍ വാവന്നദ്ൃര്‍ വെച്ച്‌ സമരം ചെയ്യുകയു ഠയി. വിവിധ സ്രതീവാദനിലപാടുകള്‍ ഉഒ ങ്കിലും സോഷ്യമിസ്റ്റ്‌ സ്രതീവാദത്തില്‍ വിശ്വസിക്കമുന്നവരായിരുന്നു കേരളത്തിലെ സ്രതീവാരികള്‍. ഇവരുടെ നേതൃത്വത്തില്‍ സ്രതീപക്ഷരാഷ്(ടീയം ഉയര്‍ത്തികിടിക്കമന്ന ചില സംഘടനകള്‍ രൂപംകൊ 3. സമത ത്ൃശ്ശൂര്‍), പ്രചോദന (തിരുവനന്തപുരം), ബോധന (കോഴിക്കോട്‌, മാന്റുഷി (പട്ടാമ്പി), ചേതന (തൃശൂര്‍), ഗ്രാദീണവനിതാസംഘം (തിരുവലു), പ്രബുദ്ധത (കാഞ്ഞങ്ങാട്‌) തുടങ്ങിയവയാണ്‌ അവയില്‍ പ്രമുഖം. 20 ഇന്നു കേരളത്തില്‍ സ്രതീവാദപരമായ വിവിധനിലപാടുകള്‍ സ്വീകരിച്ച സംഘടനകളു - സ്ത്രീപുരുഷസമത്വത്തിലുറച്ച സമരങ്ങളല്ല സ്ത്രീപദവി ൫ഏമിറല്യ) വര്‍ദ്ധിദിക്കറുന്നതിനുള്ള സാഹചര്യങ്ങള്‍ക്കു വേ യുള്ള ആവശ്യങ്ങളാണ്‌ ഇന്ന്‌ ഉന്നയിക്കുന്നത്‌. ലെസ്ബിയനിസം, സെകസ്‌ വര്‍ക്കേഴ്സ്‌ യദൃനിയന്‍, അദര്‍ ജന്‍ഡര്‍ എന്നീ സ്വതന്ത്താ സ്ത്രീ മുന്നേറ്റവും ഇന്ന്‌ കേരളത്തിലു - സാമൂൃഹ്യരാഷ്ടീയ (പശനങ്ങളില്‍ സ്രതീവിഷയങ്ങള്‍ ചര്‍ച്ചചെയ്തുന്നതിന്‌ സ്രത്രീകള്‍ സംഘടികിച്ച കൂട്ടായ്മയാണ്‌ കേരളസ്(തീവേദി. 11.6, മതവും സ്രതീവാദവറും മനംഷ്യനന്മക്കും മോചനത്തിനുംഭേവ 1 നിലകൊള്ളുന്ന മതങ്ങളും പുരുഷാധിപത്യമദൃല്യ്ങളാല്‍ പണിതുയര്‍ത്തടെട്ടവയാണ്‌. പദുരൂഷാഗഥി പത്യം കരുത്തോടെ, യാതൊരിളക്കവമുംതട്ടാതെ നിലനില്ക്കുന്ന മതങ്ങള്‍ സ്തീകളെ അംഗീകരിക്കുവാന്‍ തയ്താറല്ല. തുല്യനീതിയും തൂല്യാവ കാശവും നിഷേധിക്കുകമാത്രമലല പാരതന്ത്രയത്തിന്‌ വഴിവെക്കുകയും ചെയ്യുന്നു. ലോകത്തുള്ള സകല ജീവജാലങ്ങളുടെയും അധീശത്വം മനുഷ്യന്‍ (്രുരൂഷൻ) കീഴടക്കിയ കാലത്തദൃതന്നെയാണ്‌ മതങ്ങളുടെയും ആവിര്‍ഭാവം. സ്തീകള്‍ സ്വന്തം ശരീരത്തില്‍നിന്നും സ്വത്വത്തില്‍നിന്നും സര്‍ഗാത്മകതയില്‍നിന്നും ബഹിഷ്കൃതരാകുന്നതിന്‌ നിമിത്തമായി ത്തീരുന്നത്‌ (ധാനമായും മതങ്ങള്‍തന്നെ (ഗീത, 2000: 10), മതങ്ങള്‍ എല്ലാംതന്നെ പുരുഷദവേഴ്ചയ്ക്കുളള ഉപകരണമായും സുഖ ത്തിനുള്ള ഉപാധിയായും മാത്രമേ സ്തീയെ ക വരുന്നുള്ളൂ. ഉത്തമ ഭാര്യാത്വവറും മാതൃത്വവും മാത്രമാണ്‌ സ്രതീയില്‍ (്പതിഷ്ഠിക്കുന്നത്‌. സ്രതീയുടേതായി ഒന്നും നിലനിര്‍ത്താതെ പ്റുരുഷന്റെ റ്രതിരുപമായി നിലകൊള്ളാന്‍ മതം ദഭപ്രരിഷിക്കുന്നു - ഹിന്ദുമതത്തില്‍ സ്തീ എന്നും ദേവീസ്ഥാനത്ത്‌ പ്രതിഷ്ഠിക്ക കെട്ടവളാണ്‌. പുരാണങ്ങളും ഇതിഹാസങ്ങളുമാണ്‌ ദേവീപദത്തിനര്‍ഹ യാക്കിയത്‌ ഭഗ്വേദ്ത്തില്‍ അധികാരസ്ഥാനത്തുനില്ക്കുന്നവളായും കുടുംബത്തിന്റെ നെടുംതുണായും സ്ത്രീയെ കല്പിക്കുന്നു - സ്ത്രീ പുരുഷഭദമില്ല എന്ന്‌ എഴുതുന്നു ങിലും 27 പാതി(വത്യം അനിവാര്യ മാണെന്ന്‌ ഭഗ്വേദത്തില്‍ (സൂക്തം 1.73.3) 6 GM)do. ഭര്‍ത്താവ്‌ ദുഷ്ടനാണെങ്കിലും അന്യാസക്തനാണെങ്കിലം പതി(വതകളുടെ ധര്‍മ്മം ഭര്‍ത്താവിനെ സംരക്ഷിക്കലാണെന്നും ഭദഗ്വദം' (7.76.3) ഘോഷിക്കറു ന്ന “ സ്ത്രീയുടെ ഒരേയൊരു ഭാഗ്യം ഭര്‍ത്താവാണെന്നടും പുരുഷനു ബീജദാനത്തിനുളള ഉര്‍വ്വരഭൃമിയാണ്‌ സ്ര്തീ എന്നുമുള്ള വാക്യങ്ങള്‍ അര്‍വ്വവേദത്തിലറ ~ (5.1.1.22). പ്തീജന്മം ദമാക്ഷ(്രാപ്തിക്കു ഹേതു വല്ല. പുത്രനെ ജനിദിക്കാത്തവള്‍ പാപിയാണ്‌ എന്ന പരാമര്‍ശവും വേദങ്ങങിൽല്‍ കാണാം. ഉപനിഷത്തിലാകട്ടെ പദൃത്തനെ കുടുംബത്തിന്റെ ആശാകേന്രരവും പതിയെ വിനാശകാരിയുമായി ചിത്രീകരിക്കുന്ന. ശ്രമേണ സ്ത്രീസന്താനത്തിന്റെ ജനനം മറ്റെവിടെയെങ്കിലുമാകട്ടെ. ഇവിടെ പുരുഷ(്രജമാ്തം' എന്ന (പാര്‍ത്ഥനവരെ അതെത്തി (പ്രമീളാ മഹേഷ്‌, 1993). അന്നുതൊട്ടിന്നുവരെ സ്തീയെ ഒഴിവാക്കുന്ന പ്രകിയ യാണ്‌ നടന്നുകൊ ര്‍രിക്കുന്നത. പുരുഷാധിപത്യവും പുരുഷവാഴചയും ചോദ്യംചെയ്യകെട്ടു തുടങ്ങിയഷോള്‍ പെണ്‍ഭ്രൂണഹത്യക്കുവരെ കരു നീക്കിത്തുടങ്ങി. പ്ൂരാണക്ദാപാത്രങ്ങള്‍ പകര്‍ന്നുതന്ന വീര്യവും ആദര്‍ശപരതയും ഏറ്റുപിടിച്ച്‌ പുരുഷാധിപത്യമദൃല്യബോധത്തില്‍ അടിയുറച്ചതാണ്‌ ഹിന്ദു മതം. സ്ത്രീയെ പ്രുഷന്റെ വരുതിയിലൊതുക്കുന്ന നിയമവ്യവസ്ധ കളാണ്‌ ഹിന്ദുമതഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്‌. പുരുഷമേധാോ വിത്ത മനോഭാവം, വർണ്ണവ്യവസ്ഥ, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ കൊ റ വികൃതമാക്കടെട്ട ചട്ടക്കദട്ടില്‍ സ്തതീ അടിമ യാക്കകെട്ടു. വര്‍ണ്ണം, ജാതി, മതം, വര്‍ഗ്ഗം എന്നിവയുടെ പേരിലെല്ലാം സ്ര്രീകള്‍ നിരന്തരം പീഡികിക്കചെടുന്നു. അകത്തളങ്ങളിലും മറക്കുടയ്ക്കുളളിലും ഒളിഷിക്ക കെട്ട നമ്പദൃതിരിസ്ത്രീകളും കാരണവരുടെ ആജ്ഞപ്രകാരം നടത്തുന്ന സംബന്ധമെന്ന ഏര്‍ക്ാടിന്റെ ഇരകളായിത്തീര്‍ന്ന നായര്‍സ്ത്രീകളും, സ്വന്തം പറുരുഷന്മാരുടെയും േല്‍ജാതിക്കാരുടെയും അടിമത്തം ഒരുപോലെ അനുഭവിക്കേ വന്ന കീഴാളസ്(തീകളും ഹിന്ദുമതത്തി നുളളിലെ സ്രതീവിരുദ്ധതയ്ക്ക്‌ ഉദാഹരണമാണ. അമ്മാവന്‍ ഭരണകേന്ദ്രായ മരുമക്കത്തായ സ്രമ്പദായത്തില്‍ സ്തീകള്‍, താതപര്യചെട്ടുവരുന്ന ഏതൊരു പുരുഷനെയും സ്വീകരിക്കേ വന്നിരുന്ന. ഇഷ്ടമി ലാത്തഭകോള്‍ ഒഴിവാക്കാമെന്ന സ്വാതന്ത്രത്തിനഷുറം നിര്‍ബന്ധിത ബന്ധമാണ്‌ ഏറ്റെടു 28 ea) ‘laiddlezanm. aglaioaomlasdlodalezs കാരണവര്‍ പറഞ്ഞാല്‍ ബന്ധം അറുത്തുമുറിക്കേ വിയും വന്നിരമുന്നമ. സ്ത്രീയെ പാരതന്ത്രയത്തിന്റെ പരകോടിയിലെത്തിച്ചത്‌ മനു സ്മൃതി” എന്ന (ഗസ്ദഥമാണ. ആജീവനാന്തം പുരുഷനാല്‍ സംരക്ഷിക്ക കടേ വളാണ്‌ സ്രതീയെന്നും അതുകൊ മദതന്നെ സ്ത്രീ സ്വാതന്ത്യ മര്‍ഹിക്കുന്നില്ല എന്നും മനുസ്മൃതിയില്‍ ഘോഷിക്കുന്നു. സ്തീയെ ദാനംചെയ്യാനുളള അവകാശവും പുരുഷന്‌ കല്പിച്ചുകൊടുത്തു. വിധവാവിവാഹത്തെ അനുകുദിച്ചിരുന്നില്ല. വിഭാര്യന്‌ വേറെ വിവാഹം കഴിക്കാം. മനു അന്നു പറഞ്ഞുവെച്ച പുരുഷാധിപത്യനിലപാടുകള്‍ ഇന്നും നടകിലാക്കുന്ന മതമാണ്‌ ഹിന്ദുമതം. അര്‍ത്ാസ്ത്ര്‌ (122) ത്തില്‍ കാമപൂരണത്തിനുള്ള വസ്തുവായും ശ്രതുക്ഷയത്തിനുടള്ള വശീകരണ തന്ത്രമായും സ്തീയെ ഉപയോഗിക്കുന്നതായി കാണാം. (കിസ്തുമതവും പ്റുരുഷ്രപധാന മതമായി നിലകൊളളുന്നു. പുരുഷനില്‍നിന്ന്‌ ജനിക്കയാല്‍ സ്തീകള്‍ പദുരുഷന്‌ വിധേയരായി രിക്കണം എന്നാണ്‌ ബൈബിള്‍ നിയമം. വിവാഹം, സ്വത്താവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയിലൊന്നും സ്ത്രീക്ക്‌ ഇടം നല്കിയില്ല. കുടുംബത്തിന്റെ നാജനായ പറരൂഷ്നെ അനുസരിക്കേ വളാണ്‌ ഭാര്യ. നാന്‍ പിതാവായാലും പദു(തനായാലും ഭര്‍ത്താവായാലും സ്തീ വിധേയയായിരിക്കണം. ഭാര്യമാരേ നിങ്ങള്‍ കര്‍ത്താവിസെഷോലെ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കുവിന്‍ (പയല്ോസ്‌, 5.22). എല്പാകാര്യത്തിലും ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കണം (പയലോസ്‌, 5.25). എന്നീ വാക്യങ്ങള്‍ ഉദാഹരണം. സ്തീകളുടെ വിധേയത്വം അനിവാര്യ മാണെന്ന വിശ്വാസമാണ്‌ ബൈബിള്‍ നലദകന്നത. ആദിപാപം എന്ന വിശ്വാസം (ഹവ്വ ചെയ്ത തെറ്റ്‌ നിലനില്ക്കുന്നതുകൊ “ സ്ത്രീകളെ ഭയകെടണം എന്ന താക്കീതും നലകുന്നു. അധ്വാനത്തില്‍ പങ്കാളിത്തം, കുടുംബത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്രം തുടങ്ങിയവ അനാൃവരിക്കുന്നു കിലും ക്രിസ്തുമതവും പുരുഷന്‌ വിധേയമായിരിക്കാനാണ്‌ സ്തീയെ പഠിദിക്കറുന്നത്‌. 29 ഇസ്സാംമതത്തിന്റെ വേദഗ്രന്ദമായ ഖുര്‍-ആനിലെ' 4.24 എന്നീ അദ്ധ്യായങ്ങളില്‍ സ്തീകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു : ഭാര്യയെ ഇഷ്ടംപോലെ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്രം ഇസ്താംമതം പുരുഷന്‌ നല്കുന്നു. പുരുഷന്മാര്‍ സ്തീകളുടെ മേല്‍നോടുക്കാരാകുന്നു. കാരണം അവരില്‍ ചിലര്‍ക്കു ചിലരേക്കാള്‍ ചില യോഗ്യത അല്ലാഹു നല്കിയിട്ടു - പുരുഷന്മാര്‍ തങ്ങ ളുടെ ധനത്തില്‍നിന്ന്‌ (സ്തീകള്‍ക്കറുവ 1) ചെലവറുചെയ്തുന്നുമു : അദോള്‍ ഉത്തമസ്ത്രീകള്‍ അനുസരബശീലമുളളവരും ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാന്‍ കല്പിച്ചിട്ടുളളതെല്കാം സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേടുകാഞിക്കുന്നുവെന്ന്‌ വല്ല സ്ത്രീകളെക്കുറിച്ചും നിങ്ങള്‍ക്കു ശങ്ക തോന്നിയാല്‍ അവരെ ഉപദേശിക്കുക. കിടക്റകളില്‍ അവരെ ബഹിഷ്കരിക്കുക. (മദൃന്നാമത്‌ അവരെ അടിക്കറുക എന്നിട്ടവര്‍ നിങ്ങള്‍ക്കു കീഴ്കെട്ടു കഴിഞ്ഞാല്‍ അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ മാര്‍ഗ്ഗമന്വേഷിക്കരു ത്ഖറ്ൃറര്‍ ആന്‍.1977:79). നാലു സ്ത്രീകളെവരെ വിവാഹം കഴിക്കാനനുവദിക്കുന്ന നിയമം സ്ത്രീക്ക്‌ ആ സ്വാതന്ത്രം നല്കിക്ക വില. എന്നാല്‍ വിവാഹ മോചനത്തിന്റെ കാര്യത്തില്‍ പുരുഷനും സ്തീക്കടും തുല്യ അവകാശം നല്‍കിയിരിക്കുന്നു. വിധവാവിവാഹത്തെ അനൂകുൂദിക്കുന്നദു കിലും സ്ത്രീക്ക്‌ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുകവഴി ഏറ്റവും അധികം അടിമത്തം നലകുന്നു. സ്രതീവിദ്യാഭ്യാസത്തെ നിരുത്സാഹകെടുത്തുക, സ്വത്തവകാശത്തില്‍ വ്യക്തമായ വിവേചനം നിലനിര്‍ത്തുക (പദരൂുഷന്‌ കൊടുക്കുന്ന സ്വത്തിന്റെ പകുതി അവകാശമേ സ്ത്രീക്കുള്ള) എഷോള്‍ വേണമെങ്കിലും മൊഴിചൊല്ദുവാനുള്ള വ്യവസ്ഥധചെയ്തറുക തുടങ്ങിയ സ്ത്രീവിരുദ്ധനിലപാടുകള്‍ നിലനില്‍ക്കു ന൦തുകൊ ൦ ഇസ്സാംമതത്തില്‍ അസമത്വം ഇന്നും ശക്തിയാര്‍ഞജ്ജിച്ച നിലനില്ക്കുന്നു. ജൈനമതവും ബുദ്ധമതവും മറ്റമതങ്ങളെഷകോലെതന്നെ സ്ത്രീക്ക്‌ വളരെക്കറുറച്ച്‌ പ്രാധാന്യം കൊടുക്കുന്ന മതങ്ങങാണ. സന്യാസിമാരുടെ മഹത്വം സന്യാസിനിമാര്‍ക്കില്ല എന്ന്‌ വിശ്വസിച്ചിരുന്ന ബുൂദ്ധമതാ നുയായികള്‍. ജൈനമതമാകട്ടെ പുരുഷനായി പുനര്‍ജനിച്ചാലേ സ്ത്രീക്ക്‌ പൂര്‍ണത കൈവരിക്കാനാവൃ എന്ന്‌ പഠികിച്ചിരമന്നറു. സന്യാസിനികള്‍ക്ക്‌ മതഗ്രന്ഥത്തിലെ ചില 30 അദ്ധ്യായങ്ങള്‍ തന്നെ നിഷിദ്ധമായിരുന്ന. മദ്ൃന്നുവര്‍ഷം പഠിച്ച avayjomilen’ മുക്ത്വര്‍ഷം പഠിച്ച സന്യാസിനിമാരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരുന്നു (ജാന്‍സി ജെയിംസ്‌, 2000 :86). ഇന്ത്യയില്‍ മതങ്ങളെല്ലാംതന്നെ വൃത്യസ്തരീതിയിലാണെങ്കിലും സ്ത്രീയെ ഉത്തമകുടുംബിനിയായി കാണാനും അമ്മ, ഭാര്യ, സഹോദരി, മകള്‍ എന്നീ നിലകളില്‍ പുരുഷന്‌ വശംവദരയായി നിലകൊള്ളുവാനും അനുശാസിക്കുന്നവയാണ. എല്പാമതങ്ങളും സ്ര്തീയെ പാതിവ്രത്യ ത്തിന്റെ ചട്ടക്കടൂടില്‍ തളച്ചിടാന്‍ ശ്രമിക്കുകയും, കരുത്തോടെ പുരദഷാധിപത്യത്തെ മറുറകെ പിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ ആധുനികോത്തരമായ ജീവിതാനുഭവങ്ങള്‍ക്കിടയിലും കാണുന്നത്‌. 1.1.7. നിയമവും സ്രതീവാദവറും അവകാശസംരക്ഷണത്തിനു; നിലകൊള്ളുന്ന നിയമങ്ങള്‍ സ്തീ കളുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലാണ്‌ നിര്‍മ്മിതമായി ട്ടുള്ളത്‌. കാലാനറ(കമമായ ചിട്ടെടുത്തലകള്‍ക്കിടയിലറം സ്തീക്ക്‌ നീതിലഭിക്കുവാന്‍വേ ഏര്‍കാടുകള്‍ നടന്നുക ല്ല. മത വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്നിടഭത്താളം സ്ത്രീക്ക്‌ നിയമത്തിന്റെ മുന്നില്‍ നിസ്സഹായയായി നില്ക്കുവാനേ സാധിക്കൂ. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെമേലുളള അവകാശം എന്നിവയൊക്കെ മത നിയമങ്ങള്‍ക്കനുസരണമായി ചിട്ടെടുത്തിയവയാണ്‌. സ്തീ എന്ന നിലയിലുളള അവകാശങ്ങള്‍ക്കുപകരം ഹിന്ദു, മുസ്ീം, ക്രിസ്ത്യന്‍ സ്ത്രീകളെന്ന നിലയിലുളള അവകാശങ്ങളാണ്‌ നിലനില്‍ക്കുന്നത്‌. സ്തീകളുടെ അവകാശസംരക്ഷണത്തില്‍ നിയമവും നിസ്സഹായത പുലര്‍ത്തുന്നതായി കാണാം. 1.1.8, സ്ര്തീ സാഹിത്യത്തിൽ സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങള്‍ സ്ത്രീവര്‍ണ്ണണാ പ്രധാനമായ കൃതികള്‍ക്ക്‌ രൂപം കൊടുത്തിട്ടു - ആദ്യകാലത്ത്‌ അംഗന മാരുടെ അംഗപ്രത്യംഗവര്‍ണ്ണണ പ്രധാനവിഷയമായിരുന്നു. മലയാള സാഹിത്യത്തിലെ മണി(്പവാളകാലത്ത്‌ ആസ്വദിക്കാനുള്ള വസ്തുവായി മാത്രമാണ്‌ സ്തീയെ ക രുന്നത്‌. സാമൂഹ്യസാമ്പത്തിക മാറ്റം കൈവരിച്ചതോടുകൂടി സാഹിത്യത്തിലും 31 സ്ത്രീയോടുള്ള കാഴ്ച്കാടിന്‌ മാറ്റം സംഭവിച്ചതായി കാണാം. ആസ്വാദനപരതയില്‍ നിന്ന്‌ ആദര്‍ശ പരതയിലേക്ക്‌ സ്ര്തീത്വം മാറ്കെട്ടു. മാതൃത്വത്തിന്റെ മഹനീയതയും ഉത്തമഭാര്യാത്വവുമാണ്‌ സ്രതീയില്‍ പിന്നീട്‌ അടിച്ചേല്പിച്ചത്‌. സ്തീ (്ശ്നങ്ങളെ ക റിഞ്ഞ്‌ ആവിഷ്ക്കരിക്കാനോ ഈ പ്രശ്നങ്ങളെ അരിമുഖീകരിക്കറന്ന ക്ദാപാത്രങ്ങളെ അവതരികഷിക്കാനോ സാഹിത്യ കാരന്മാര്‍ തയ്കാറായിട്ടുഃ ഠാ എന്ന്‌ പ്രിശോധിക്കേ തു . സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമാണ്‌ സാഹിത്യം. അതു കൊ മുതന്നെ സാമദൂൃഹൃപരിഷ്കരണഭത്തോടൊഷംതന്നെ തങ്ങളുടെ ആശയങ്ങള്‍ പ്രചരികിക്കറുവാനും എഴുത്തുകാര്‍ക്ക്‌ അവകാശമു - സാഹിത്യം ജനഹൃദയങ്ങളില്‍ കടന്നുചെല്ലുന്ന കല യാണ്‌ എന്നതുകൊ ദുതന്നെ തങ്ങള്‍ നേരിടുന്ന (്പശ്നങ്ങളോട്‌ (പതികരിക്കാനും അത്‌ ജനഹ്യദയങ്ങളിലെത്തിക്കാനും സാഹിത്യകാരന്മാര്‍ക്ക്‌ കഴിയാറു - സമദൃഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും വിവേചനം അനുഭവി ക്കമുന്നവരുമായ സ്തീകള്‍ നേരിടുന്ന (പശ്നങ്ങളേയം അവരുടെ അനുഭവങ്ങളേയും ഭാഗികമായി അവതരിദിക്കുന്നു കിലും അവയെ തീവതയോടെ നോക്കിക്കാണുവാനോ സദുദ്ദേശ്യ ത്തോടെ ആവിഷ്കരി ക്കുവാനോ കഴിഞ്ഞിട്ടു ാ എന്നും വിശകലനം ചെയ്യേ താണ്‌. പുരുഷനും പറുരുഷചെയ്തികള്‍ക്കറും ശ്രേഷ്ഠത്വം കല്പിക്കുകയും ആ ദശഷ്ഠതക്കട്റ നിലനില്‍ക്കാനുള്ള ഉത്തേജകമായി സ്തീയെ കാണു കയും ചെയ്തിരുന്ന പുരുഷാധിപത്യസമദൃഹം എന്നതുപോലെ സാഹിത്യലോകവും സ്ത്രീയെ സുഖം പകരുന്ന വസ്തുവായാണ്‌ ക ര്‍രുന്നത. പ്രതിപാദ്യവസ്ത എന്ന നിലയില്‍നിന്ന്‌ സ്വത്വമുളള വ്യക്തി എന്ന നിലയില്‍ അവതരിദിക്കകെട്ടഷോള്‍ ആധിപത്യമനോഭാവത്തിന്‌ ഇടിവു സംഭവിച്ചു. സ്വന്തം കാര്യങ്ങള്‍ എവിടെവെച്ചും തുറന്നുപറയാനും അതിനു കാരണക്കാര്‍ സമദൃഹത്തിലെ മാന്യര്‍തന്നെയാണെന്ന്‌ ചൂ വിക്കാ ണിക്കാനും മുതിര്‍ന്ന താത്രിക്കുട്ടിയെഷോലുള്ളവര്‍ സമൂഹത്തിന്റെ സദാചാരഭബാധത്തെ മാറിമറിച്ചു. ആദര്‍ശപരതയും സാദഹാദര്യവും മാതൃത്വവും മാത്രമല്ല പ്രതിഷേധവും വിയോജിഷും അവകാശബോധവും സ്ത്രീക്കു ൦ എന്ന്‌ ക ത്തീ. പുരാണ ഇതിഹാസങ്ങളില്‍ പാടിഷകു കഴ്ത്തിയ സ്രതീയില്‍നിന്ന്‌ വ്യത്യസ്തമായ മനസും ജീവിതവുമുളള സ്രതീയിലേക്ക്‌ ശ്രദ്ധതിരിച്ചുവിട്ടത്‌ 32 സാഹിത്യലോകമാണ്‌. സമൂഹത്തില്‍ സ്തീ ആരായിരുന്നു, ആരായിത്തീരണം എന്ന്‌ വിശകലനം ചെയ്യാനുള്ള സ്വാത്ന്തംര എഴുത്തുകാര്‍ക്കു : പ്ലദോഴും മദൃല്യവ്യവസ്ഥയറുടെ പരിഗിക്കുളളില്‍ നിന്നുകൊ മാത്രം എഴുത്ത്‌ നടത്തുന്നവരാണ്‌ ഇവര്‍. സ്ത്രീക്ക്‌ കാലാകാലങ്ങളിലായി പറുരുഷാധി പത്യസമൂഹം പ്രതിഷ്ഠിച്ചറൃപോന്ന അവബോധത്തിനെതിരെ നീന്തു വാനോ ആദര്‍ശപരതക്കമുമകുറം വ്യക്തിത്വമു ൦ എന്ന്‌ സമ്മതിച്ചു കൊടുക്കുവാഭനാ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. പാശ്ചാത്യ സാഹിത്യത്തില്‍ പ്രതിഭാവിലാസം റ(്പകടിഷിച്ച സ്തീകള്‍ വികടാറിയന്‍ കാലഷഘട്ടത്തിനുമുമ്പുതന്നെ ഉ ഠായിരുന്നുു. ജോര്‍ജ്ജ്‌ എലിയറ്റ്‌, എലിസബത്ത്‌ (ബ്യണിംഗ്‌, എലിസബത്ത്‌ ഗാസ്കന്‍, ദ്രബാ 1 സഹോദരിമാര്‍ എന്നിവര്‍ വിക്ടോറിയന്‍ നോവദിസ്റ്റുകളാണ്‌. ഭാരതീയ സ്ത്രീകളുടെ രചനക്ക്‌ ടഗ്വേദകാലഭത്തോളം പഴക്കമു - ടദഗ്വേദം 5-0൦ മണ്ഡലത്തിലെ 28-ഠം സൂക്തവും 8-ാം മണഡലത്തിലെ 91-ാം സൂക്തവും യദാ്രമം വിശ്വവാര, അപാല എന്നീ സ്ത്രീകള്‍ നിര്‍മ്മിച്ചവയാണ്‌. ബുൂദ്ധമതകാലത്ത്‌ 'ഭതേരീഗാലകള്‍ രചിച്ച തേരികളും (്രസിീദരരാണഞ. സംഘകാലത്ത്‌ ഒഓവ്വയാര്‍, കാക്ൈകാടിനിയാര്‍, നച്ചെളൈളയാര്‍, കുറമകള്‍ ഇളവെയനി, വെണ്ണിക്കുയത്തിയാര്‍, കാമക്കണ്ണിയാര്‍ തുടങ്ങിയവര്‍ al30M9M3.0le130S (പസിദ്രയാവരാണ്‌. തന്റെ ഭനര്‍ക്കുള്ള അ(കമത്തെയും അനീതിയെയും ചെറുക്കാ നുള്ള മാധ്യമമായി സാഹിത്യത്തെക ഭാരതീയ എഴുത്തുകാരില്‍ പ്രമുഖര്‍ കമലാമാര്‍ക്കണ്ഡേയ, അനിതാദേശായ്‌, റൂത്ത്‌ പ്രാവേര്‍ ജഷ്യാല എന്നിവരാണ്‌. കേരളത്തില്‍ സ്(തീവാദം കടന്നുവരുന്ന തിനുമദമ്പുതന്നെ സ്തീകളുടെ ഭശോചനീയാവസ്ഥയില്‍ മനംനൊന്ത്‌ എഴുതിത്തുടങ്ങിയ ബാലാമണിയമ്മ, കെ.സരസ്വതിയമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി, സാറാജോസഫ്‌ എന്നിവരുമു ൦ കേരളത്തില്‍. പുരുഷ ന്മാരുടെ നേതൃത്വത്തിലാണ്‌ സ്ര്തീ മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്‌ എന്നതു പോലെതന്നെ സ്രതീകള്‍ക്കുവേ 1 ശബ്ദമുയര്‍ത്തിയ എഴുത്തുകാരും ഇവിടെയു : കുമാരനാശാന്‍, ചന്തുമേനോന്‍, വിടി. ഭട്ടതിരിഷാട, തുടങ്ങിയ 33 എഴുത്തുകാര്‍ സ്തീ വിമോചനത്തിനായി സാഹിത്യത്തെ ഉപയോഗിച്ച എഴുത്തമുകാ രാണ്‌. 1.2, സ്രതീവാദസാഹിത്യം സാഹിത്യത്തിലെ ആണ്‍കോയ്മയെ വെല്ലുവിളിക്കാനുള്ള ഇടം ക ത്തലാണ്‌ സ്തീവാദസാഹിത്യം. സാഹിത്യത്തിലും പൂുരുൂഷന്‍ കൈയടക്കിയ അധികാര പ്മത്തതയെ ചോദ്യം ചെയതമദതുടങ്ങിയ അന്നുമുതലാണ്‌ സ്(തീവാദ സാഹിത്യത്തെക്കുറിച്ച്‌ സമൂഹം ചിന്തിക്കാ നാരംഭിച്ചത്‌. പുരുഷന്റെ കാഴ്ച, സങ്കല്പം എന്നിവ ചി(തീകരിക്കകെട്ട സാഹിത്യം സ്തതീ അവളുടെ കാഴ്ചയും അനുഭവങ്ങളും സ്വന്തം തലത്തില്‍ നിന്നു പകര്‍ത്താന്‍ തുടങ്ങിയഷോള്‍ പറുതൂദിശയില്‍ ചദിച്ചറു തുടങ്ങി. ഏതു വ്യവസ്ഥിതിയും അടിമയാക്കിയ ജീവിതം, പദുരുഷന്റെ അഭിരുചിക്കൊത്ത സങ്കല്പം, പരുഷനിര്‍മ്മിതമായ വികാരവിചാരങ്ങള്‍ എന്നിവയാണ്‌ സാഹിത്യത്തിലറ്ൃടെ സ്ത്രീയെ ലോകം അറിഞ്ഞത്‌. സ്വയം തിരിച്ചറിയുകയും തിരിച്ചറിവിന്റെ വാതായനത്തിലദ്ൃടെ നോക്കിക്കാണുകയും അവ പറയാനൊരുങ്ങുകയും ചെയ്തദോള്‍ ലോകം പകച്ചു നിന്നു. അവള്‍ തന്നെത്തന്നെ ക ത്തുകയും അവതരിദിക്കുകയും OAD MAO എല്ലാറ്റിനും വ്യത്യസ്തകാഴ്ചയും അനുഭവവുമാണ്‌ അവള്‍ക്കുളളതെന്നു മനസ്സിലാക്കി അംഗീകരിച്ച തുടങ്ങി. സ്ത്രീവാദസാഹിത്യം പ്രദാനംചെയത പുതുക്കാഴ്ച സ്ത്രീ സ്വന്തം കണ്ണിലൂടെ നോക്കിക്ക പ്രകൃതിയും ജീവജാലങ്ങളും കടുടുംബവും മനസ്സും ലൈംഗികതയുമൊക്കെയായിരാുന്നു. സ്തീകള്‍ സ്വന്തം സങ്കല്പങ്ങള്‍ സാക്ഷ്യകെടമുത്തി രചനനടത്തി. പറുരുഷകാഴ്ചയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു സ്തീയുടെ കാഴ്ച്‌. പുരുഷസങ്കല്പിത സാഹിത്യത്തില്‍നിന്നും വേറിട്ടൊരു വഴിവെട്ടിയ സ്രതീവാദ സാഹിത്യസമീപനം ഉന്നയിക്കുന്ന (്രധാനറ്രശ്നം സ്ത്രീനിര്‍മ്മിത സാഹിത്യം പരുഷനുല്പാദികിച്ച സ്തീ സത്തയില്‍നിന്നും വീിഭിന്നമാണോ അതോ ' കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി (1922), ചിന്താവിഷ്ഠയായ സീത (1919), ചന്തുമേനോന്റെ ഇന്ദുലേഖ (1989), വി. ടിഭട്ടതിരികാടിന്റെ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ (1929), 34 അനുകരിക്കുക യാണോ? സ്വത്വം തേടിയുളള അയനം യാധാര്‍ത്ധ്യ മാവുന്നുർ 9? എന്നിവയാണ്‌ (സി(ഡിഗ്‌ വെയ്ഗല്‍, 1994: 75). സ്തീകള്‍ എഴുതുന്നത്‌ സ്വന്തം കാഴ്ചയിലൂടെയാവണം. പറുരുഷസങ്കല്പങ്ങളില്‍നിന്ന്‌ വിട്ടുനില്ക്കാനായില്െങ്കില്‍ അത്‌ സ്ര്തീയുടെ സാഹിത്യമാവില്ല (ലീലാവതി, 2000: 56). കാഴ്ചകളില്‍ വേറിട്ട നില്ക്കുന്ന സ്തീയുടെ സാഹിത്യ കൃതികള്‍ വായനയിലും പുതുതലങ്ങള്‍ തേടുന്നു : ജീവിതത്തിലും അനുഭവങ്ങളിലും ലീ(തീകരണങ്ങളിലും തനിമപുലര്‍ത്താന്‍ കഴിയുന്നു കില്‍ വായനയിലും സ്രതീപക്ഷ സമീപനം കൈക്കൊള്േള യിരിക്കുന്നു. 1.2.1. പെണ്ണെഴുത്ത്‌ സ്തീവിരുദ്ധത സമദൃഹത്തില്‍ നിലനില്‍ക്കുന്നിടഭത്താളംകാലം സ്രതീപക്ഷവമം അനിവാര്യമായിത്തീരുന്നറു. സ്രതീക്കുനേരെ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ര ഠംകിട പ്ദവി നിശ്ചയിക്കുകയും ചെയ്ത പരുഷാധിപത്യബോധത്തെ തട്ടിത്തകര്‍ത്തുകൊ ാണ’ണ്‌ സ്രതീപക്ഷവാദം കടന്നുവന്ന ത്‌. സ്രതീപക്ഷവാദം സ്രതീവാദത്തിലമും സ്(തീവാദം പെണ്ണെഴുത്തിലും എത്തിനില്ക്കുന്നറു. സ്രതീവാദം വേ ദുംവിധം (ചരിക്കുകയും പദുരദൃഷന്മാരടക്കമുളള പുരോഗമന ചിന്താഗതിക്കാര്‍ അതിന്‌ പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്ന കാലത്തും സ്തീക്ക്‌ മനസ്തറിഞ്ഞ്‌ കുറച്ചു സ്വാതന്ത്യം കല്പിച്ചു കൊടുത്തതല്ലാതെ സമാനഭാവത്തില്‍ സ്തീയെ കാണാനും അംഗീകരിക്കാനും പുരുഷാധീശത്വത്തിന്‌ കഴിയുമായിരുന്നില്ല. മുമ്പു ായിരുന്ന രചനകള്‍ സ്ത്ീവിരുദ്ധമായിരുന്ന; എന്ന ബോധം ഉണരുന്നതോടെ ഒരുപക്ഷെ എഴുത്തുകാരികളേക്കാള്‍ എഴുത്തുകാരന്‍മാര്‍ സ്തീപക്ഷവാദികളായി (സാറാജോസക്‌, 2000: 40). സ്തീകള്‍ എഴുതിത്തുടങ്ങുന്നതിനുമുമ്പുതന്നെ പുരുഷന്‍മാര്‍ സ്ത്രീ പക്ഷം പിടിച്ചുകൊ “ എഴുതിയിരുന്നു എന്ന്‌ മലയാളസാഹിത്യചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും. കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയിലൂടെ അന്നറുവരെ സമൂഹത്തില്‍ നിലനിന്നിരുന്ന സ്ത്രീ ബോധത്തെ തിരുത്താന്‍ ശ്രമിക്കുന്നു. 35 ഭര്‍ത്യവിമര്‍ശനം നടത്തുക എന്നത്‌ പതി(വതകള്‍ക്ക്‌ ചേര്‍ന്നതല്ല. പതി(്വതയായ സീതയെക്കൊ മതന്നെ ഭര്‍ത്യവിമര്‍ശനം നടത്തിയ കുമാരനാശാന്‍ മലയാളസാഹിത്യത്തില്‍ സ്രതീപക്ഷരചനകള്‍ക്ക്‌ തുടക്കം കറിക്കുകയായിരമന്നു. സ്തീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ എന്ന ബോധം ആദ്യം പ്കര്‍ന്നറുകൊടുത്തത്‌ അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന കൃതിയിലദ്യടെ വി.ടി ഭട്ടതിരിഷാടാണ്‌. വാത്മീകിയുടെ രാമന്‍, ലീലാനിരദൃൂപണം' എന്നീ കൃതികളിലദ്റടെ കൂട്ടിക്കൃഷ്ണമാരാരും സ്ത്രീകളുടെ സ്വാതന്ത്യവ്യവഹാരം, സാമുദായിക ചിന്തകള്‍, സ്ത്രീകളെക്ററി ചില ഭാവനകള്‍, കേരളീയര്‍ എന്നിങ്ങനെ നാല്‌ ലേഖനങ്ങളില്‍ പി.കെ. നാരായണകിളളയമും സ്രതീപക്ഷ നിലപാട്‌ വ്യക്തമാക്കുന്ന . സ്തീ അവളെത്തന്നെയും പുരുഷന്‍ യ്ദാര്‍ത്ധസ്തീത്വത്തെയും അന്വേഷിച്ചതിന്റെ ഘ്വമായി സമകാലസാഹിത്യത്തില്‍ സ്ത്രീപക്ഷ രചനകളും സ്ത്രീപക്ഷ പുരുഷരചനകളും മുമ്പില്ലാത്തവിധം ശക്തമായി (സാറാജോസക്‌, 2000;45). എന്ന തിരിച്ചറിവ്‌ സ്രതീവാദത്തിലേക്കം സ്രതീപക്ഷഎഴുത്തിലേക്കടും സാഹിത്യത്തെ കൊ ദുചെന്നെത്തിച്ചു. സ്രതീത്വത്തിന്റെ സ്വത്വാവിഷ്ക രണം ഒരു പരിധിവരെ ഈ തിരിച്ചറിവിലൂടെ സാധ്യമായി. പെണ്ണെഴുത്തിന്റെ അര്‍ത്ഥവ്യാപ്തിയിലേക്ക്‌ എത്തിഭനോക്കി പിന്‍തി രിഞ്ഞവരും എഴുതി തെളിച്ചം വരുന്നവരുമു . സ്ത്രീപക്ഷപദരുഷ രചനകളും സ്ത്രീപക്ഷ സ്ത്രീരചനകളും ഉ ഠയിരിക്കെ പെണ്ണഴുത്തില്‍ ര മകൂട്ടര്‍ക്കുമുള്ള സ്ഥാനം നിര്‍ണ്ണയിക്കമുന്നതിന്റെ അടിസ്ഥാനം വിശകലനം ചെയ്യേ തു - സ്ത്രീപക്ഷരചനകളും സ്ത്രീകളുടെ രചനകളും പരിശോധിച്ചാല്‍ മാത്രമേ അതിന്റെ വ്യത്യാസം മനസ്സിലാകൂ. പദുരുഷന്‍ സ്ത്രീയെ നോക്കിക്കാണുന്നതും സ്ര്തീ അവളെത്തന്നെ നോക്കിക്കാണുന്നതും തമ്മിലുള്ള വ്യത്യാസമാണത്‌. യദാര്‍ത്ഥ ലോകം സാഹിത്യത്തിലൂടെ തുറന്നുകാണിക്കാന്‍ കഴിഞ്ഞ പറുരൂഷന്‌ പറുറത്തുനിന്നുക സ്രതതീയുടെ ലോകം മാത്രമേ അവതരികിക്കാന്‍ കഴിയുകയുള്ളു. അതുകൊ ~ പെണ്‍കാഴ്ചയിലുളവാകന്ന അനുഭവങ്ങളുടെ ആവിഷ്കരണം ആണ്‍ണ്‍ക്കാഴ്ചക്കു ഓയി എന്നു വരില്ല. പുരുഷ കാഴ്ചകള്‍ എന്നും ലിംഗാസമത്വത്തില്‍ 36 അധിഷ്ഠിതമായിരിക്കും. “സ്ത്രീ വര്‍ഗ്ഗം ഒരു വര്‍ഗ്ഗമെന്ന നിലക്ക്‌ ആത്മാവിന്റെ സമൃക്ഷ്മമേഖലയി ലനദഭവിക്കുന്ന ശക്തമായ ആവിഷ്കാരമാണ്‌ സ്രതീരചന്‌ (പ്രശാന്ത്‌ 3008, 1998: 39). പുരുഷന്‍ ഈ മേഖലക്കു പറുറത്തുമാത്രം കഴിയുന്ന വനാണ്‌. അടിച്ചമര്‍ത്തകെട്ടവരില്‍ നിന്നുതന്നെ പ്രതിഷേധത്തിന്റെ ധ്വനി ഉയര്‍ന്നാല്‍ മാത്രമേ പറുരുഷനിര്‍മ്മിത ചട്ടക്കൂടിന്‌ പദുറത്തുവരാനാവമൂ. തങ്ങള്‍ക്കന്യമായ ഇടം കം ത്ത ത്‌ സ്ത്രീത്വത്തിറെ ആവശ്യമാണ്‌. ഇതുവരെ നിലനിന്നിരുന്ന പറുരുഷമാത്ൃകകളെ അതിജീവിച്ചു കൊ മുള്ള ഇടംക ത്തല്‍ കൂടിയാണിത്‌. സ്ത്രീക്ക്‌ നില്ക്കാനൊ രിടവും വെളികെടുത്താനൊരു ഭാഷയും ആവശ്യമില്ലെന്നു കരുതു ന്നവര്‍ക്കേ പെണ്ണെഴുത്തിന്റെ അനിവാര്യത നിരാകരിക്കാനാവൂ. സമൃഹ ത്തിൽ അടിയുറച്ചുപോയ സ്(തീസങ്കല്പങ്ങളെ പൊളിച്ചെഴുതാന്‍ എഴുത്തുകാരി ആയാല്‍ മാത്രം പോരാ സ്്ീത്വത്തിലുളള അഭിമാനവും ആവശ്യമാണ്‌. എഴുതുന്നത്‌ സ്ത്രീയാണെന്നതുകൊ മമാത്രം രചനകള്‍ ഹ്ിനിസ്ററ്‌ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. പഴയ പുരുഷാധിപത്യവിവസ്ഥിതിയുടെ നീതികളെ പിന്‍താങ്ങുന്ന രചനകള്‍ ചെമിനിസ്റ്റ്‌ രചനകള്യ (ലീലാവതി, 2000; 16). പ്ൂരുഷാധിപത്ര്രവണതകളെ അനുകരിക്കാതെ പൂര്‍ണ്ണമായും സ്ത്രീയ നുഭവം കൊ ദുവരുന്നവരാണ്‌ പെണ്ണെഴുത്തുകാര്‍. മാററങ്ങള്‍ക്കുഭവ 1 കലാപം കൂട്ടുന്നവരാണ്‌ പെണ്ണെഴുത്തുകാര്‍. പീഡിതവിഭാഗമെന്നനിലക്ക്‌ സ്തീ വീ ടുക്കാനാഗ്രഹിക്കുന്ന സ്വത്വ ത്തിനു വേ യുളള കലാപമാണിത. സ്വയം തിരിച്ചറിയുകയും ആത്മാഭി മാനം കൊള്ളുകയും ചെയ്യുന്നു; അവര്‍. സ്ര൪തീപക്ഷചിന്തകളും സ്തീ സ്വാതന്ത്യവും വേ ദവോളം വേരൂന്നിക്കഴിഞ്ഞിട്ടും രചനയുടെ സ്വാത ന്ത്യത്തിലേക്ക്‌ എഴുത്തുകാരികളെ വിടാന്‍ മടിക്കുന്ന ഒരു പൊതു ബോധമാണ്‌ കേരളത്തിദിന്നറുളളത്‌. സ്വത്ന്ത്മായി നില്ക്കാന്‍ ഒരിടത്തി നുവേ യുളള പോരാട്ട ത്തിലാണ്‌ കെമിനിസ്റ്റുകള്‍. രചനാസ്വാത ന്ത്യത്തിനും നിലനില്പനുംവ 1 ഈ അധീശത്വത്തെ മറികടക്കുന്ന വരാണ്‌ പെണ്ണെഴുത്തുകാര്‍. സ്ത്രീകേന്രരീകൃതമായ പെണ്ണെഴുത്ത്‌ കൃതിയുടെ സാഹിത്യപരതയെക്കാള്‍ ഉന്നല്‍കൊടുക്കുന്നത്‌ വിമോചന ത്തിനാവും. 37 DIAHg]JZo വ്യത്യസ്തമായ അനുഭവമണ്ഡലങ്ങളില്‍ നില്‍ക്കുന്ന സ്തീ സ്വന്തം അനുഭവങ്ങളോട്‌ നീതിപടുലര്‍ത്തുദ്പോഴേ അത്‌ പെണ്ണെഴുത്താവൂ. പെണ്ണെഴുത്തിനെക്കുറിച്ച്‌ പഠിക്കുന്ന വിമര്‍ശനതീതിക്ക്‌ സാമന്വ്രദായിക ചട്ടക്കമൂട്‌ വേണം (ഷോ വാൾട്ടർ, 1993: 92), ഇതുവരെ നിലനിന്നിരുന്ന പറുരുഷമാതൃകകളെ അതിജീവിച്ച, കൊ 393 DSoHO ത്തലാണ്‌ പെണ്ണെഴുത്ത്‌. പുരുഷമാത്ൃകകളെ വെല്ലുവിളിച്ചുകൊ മട്ള പെണ്ണെഴുത്തിന്റെ രചനാസങ്കേതങ്ങള്‍ മനസ്സും ശരീരവുമായദഷോള്‍ പരുഷസങ്കല്പങ്ങള്‍ക്ക്‌ ഇടിവുസംഭവിച്ചു. (പ്രത്യേക രചനാരീതിയും ഭാഷയും പ്രമേയവുംകൊ ” പെണ്ണെഴുത്ത്‌ വേറിട്ടു നില്ക്കുന്നു. അതുകൊ ദതന്നെ സ്ത്രീപക്ഷവിശകലനത്തിനുമഷുറം പെണ്ണെഴുത്തിന്റെ വൈവിദ്ധ്യവും ്രഭത്യേകതയും പ്രിശാധി ച്ചറിയേ തു - സ്ത്രീപക്ഷപാതപരമായ പെണ്ണിന്റെ എഴുത്താണ്‌ പെണ്ണെഴുത്ത്‌. പെണ്ണെഴുത്തിനറെെ സവിശേഷതകളായി സ്ത്രീ ശരീരത്തിന്റെ സാന്നിദ്ധ്യം, ഭാഷാപരമായ സനദിഗ്ധത, ആണ്‍കോയ്മ യോടുള്ള പ്രതിഷേധം എന്നിവയെ കാണാവുന്നതാണ്‌. ശരീരം ഭാഷയാക്കി രചന നടത്തി ആണ്‍കോയ്മയെ വെല്ലുവിളിച്ച അ്രീന റിച്‌ (Adrienne Rich 1977), എലെയ്ന്‍ ഷോ വാൾ (Elian Shaw Walter 1977) ടോറില്‍ മൂര്‍ (ദൃശഹ ങ്ല 1985) ഇവരൊക്കെ പെണ്ണെഴുത്തിന്റെ ഈ സവിശേഷതകളെ പിന്താങ്ങിയവരാണ്‌. പെണ്ണെഴുത്തിനെക്കുറിച്ചദ പഠിക്കുന്ന വിമര്‍ശനശാഖകള്‍ ഉ ഓയി ക്കഴിഞ്ഞു. സ്ര്രീവാദവിമdര്‍ശൾനം (feminist criticism) എന്നറിയകെടുന്ന വിമര്‍ശനരീതി ര ദുതലത്തിലാണ നിലകൊളഭുന്നത. ദ്രിനിസ്സു (്രിട്ടിസിസം:- പുരുഷാധിപത്യജടിലമായ വിമര്‍ശനരത്താടുളള എതിര്‍കില്‍നിന്ന്‌ രൂപംകൊ വിമര്‍ശനശാഖയാണ്‌ ഹെിനിസ്റ്റ്‌ (കിട്ടിസിസം. എല്ലാം അംഗീകരിക്കുന്ന വായനക്കാരിയാവാതെ എന്തിനെയും (പ്രതിരോധിക്കുകയും ചെറു ത്തുനിലക്കുകയും ചെയ്യുന്ന വായനക്കാരിയായിത്തീരാന്‍ ഇത്‌ ആഹ്വാനം ചെയ്യുന്നു. 38 പ്റരുഷന്റെ പരികല്പനകളാല്‍ നിര്‍മ്മിതമായ പാഠങ്ങളെ അംഗീകരിക്കാനുള്ള വിസമ്മതത്തിലുടെ ഛ്ിനിസ്സ്‌ വിമര്‍ശക നമ്മള്‍ ഓരോരുത്തരിലും രമൃഡമമൂലമാ യിട്ടുളള പദുരുഷമനസ്സിന്റെ ബാധയൊഴിക്കല്‍ നടത്തുകയാണ്‌ ചെയ്യുന്നത്‌ (ജാന്‍സിജെയിംസ്‌, 2001:11 4-115). ഗൈനോ (കിട്ടിസിസം- എലെയ്ന്‍ ഷോ വാള്‍ട്ടരാണ്‌ ഈ പദം ആദ്യമായി അവ തരിഷിച്ചത്‌. സ്തീകളുടെ രചനകളെ സ്തീകള്‍ തന്നെ വ്യാഖ്യാനിക്കമുന്ന (്രരകകിയ എന്നതാണിതിനര്‍ത്ധം. സ്തീക്ക്‌ സ്വന്തമായ ഒരു ഭാഷ ഉ ന്നും അത്‌ തികച്ചും സ്ത്രൈണമാണെന്നും പൂരുഷന്‌ ആ ദമഖലയില്‍ കടന്നെത്താനാവില്ല എന്നും എലെയ്ന്‍ ഷോ വാള്‍ട്ടര്‍ പറയന്നു. പരുഷകാഴ്ചയും പുരുഷ ഭാഷയും സ്തീയെ പൂര്‍ണ്ണമായും ഉള്‍ക്കൊളഭൂന്നില്ല. സ്രതീക്ക്‌ സ്രതീയെയും പുരുഷനെയും ഉള്‍ക്കൊ ളളാന്‍ കഴിയുന്ന ദ്വന്വമുഖമാണുള്ളത്‌. സാന്വ്രദായിക അര്‍ത്ഥങ്ങളെ മറികടക്കുന്ന ഒരു ഭാഷ സ്രതീവാദവറുമായി ബന്ധാകെട്ട്‌ രൂപം കൊ ര്‍രിക്കുന്നു. 12,2. സ്ത്രൈണഭാഷ ഇന്നറുനില്ക്കറുന്ന പദങ്ങളും ചിഹനങ്ങളും അവയെ ദ്യോതിഷിക്കുന്ന അര്‍ത്ഥവും പറരുഷനിര്‍മ്മിതമാണ്‌. അതുകൊ തന്നെ അവ പുരുഷ സങ്കല്‍ഷ്ങ്ങളുടെ (പകടനങ്ങള്‍ മാത്രമാണ്‌ നടത്തുന്നത്‌. പറരുഷാധി പത്യപവണതകള്‍ ഏറ്റുവാങ്ങ ിവന്നതുകൊ ൦ സ്ത്രീക്ക്‌ ഭാഷ വശമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാവങ്ങളും സങ്കല്പങ്ങളും അധീശ ത്വത്തില്‍ നിന്ന്‌ പകര്‍ന്നറുലഭിച്ചവയാണ്‌. കുടുംബത്തിലെന്നപോലെ വൈജ്ഞാനികതലങ്ങളില്ൃും പുരുഷന്റെ അധീശത്വം (പകടമാണ്‌. അര്‍ത്ധതലങ്ങള്‍ തേടിയുള്ള (പയാണം സ്തീകള്‍ ആരംഭിച്ചത്‌ അടുത്ത കാലത്താണ്‌. പാശ്ചാത്യനാടുകളില്‍ മുമ്പദതന്നെ സ്രതീരചനകള്‍ (ണീലി'ഒ പൃശദശിഴ) കടന്നുവന്നിരമന്നു. ആസ്വാദന ഉപാധികളായി സ്രതീയും സാഹിത്യവറും നിലകൊ കാലത്ത അവയെ സൂചിപിക്കാന്‍ (്രത്യേക ഭാഘാപദങ്ങളും നിര്‍മ്മിതമായി. കൃത്യമായ അര്‍ത്ഥങ്ങളും പ്രയോഗങ്ങളും പുരുഷമേധാവിത്വത്തിന്റെ പ്രതിഘനങ്ങളാണ്‌. ഇന്ന്‌ സ്മെത്രണത ഭാഷയില്‍ കടന്നു വരികയും നിലനിന്നിരുന്ന അടുക്കും ചിട്ടയും തെറ്റിച്ചുളള ഒഴുക്കില്‍ സുന്ദരമാക്കക്ടുകയും ചെയ്യുന്നു. 39 വാക്കുകളുടെ, നാമങ്ങങുടെ കണിശമായ അര്‍ത്ത്തെ - എല്ലാ വ്യവഹാരങ്ങളെയും ഇദക്ോഴും നിയന്ത്രിച്ചടുവരുന്ന അര്‍ത്മത്തെ - ഒരു സ്ത്രൈണഭാഷ ഇല്ലായ്മചെയ്തുന്ന കൃത്യമായ അര്‍ത്ധം ഉ ഠയിരിക്കണമെങ്കിൽ എവിടെയെങ്കിലും ഒരു ഏകത്വം കൂടിയേ തീര. പക്ഷെ സ്ഞത്രൈണഭാഷ്യെ തിരിച്ച്‌ ഒരു ഏകത്വത്തിലാക്കാന്‍ കഴിയില്ലെന്നു ങ്കില്‍ അതിനെ എളുക്ത്തില്‍ വിവരിക്കുവാനോ നിര്‍വ്വചിക്കുവാനോ കഴിയില്ല. ഭാഷയെ പുറമെനിന്ന്‌ വീക്കിക്കാ നുതകുന്നതുമായ ഒരു സ്ത്രൈണപരിഭാഷ ഇല്ല, പുരുഷ്ത്വത്തിന്‌ ഭാഗികമായെങ്കിലും പുറത്തുനിന്ന്‌ അതിനെ നോക്കുവാനും അതിനെക്കുറിച്ച്‌ ആലോചിക്കടവാനും അതിനെത്തന്നെ പ്രതിനി ധാനം ചെയ്യുവാനും അതിനെത്തന്നെ വിവരിക്കുവാനും കഴിയും. സ്ത്രൈബതക്ക്‌ പുതിയ ഒരു ഭാഷയില്‍ അതിനോടുതന്നെ സംസാരിക്കാന്‍ ശമിക്കാമെങ്കിലും പ്റത്തുനിന്നോ ചിട്ട്പകാരമോ അതിനെത്തന്നെ വിവരിക്കാന്‍ കഴിയില്ല. പുരൃഷത്വഭത്താടു താദാത്മ്യം (പാപിക്കാതെ, അങ്ങനെ സ്വയം നഷ്ടകെടുത്താതെ ഇതു സാധ്യമല്ല (ഇറിഗറേ, 1977: 64). സ്ത്രൈണഭാഷ സാന്പദായിക അര്‍ത്ഥങ്ങളെ തെറ്റിക്കുന്നതാണ്‌. പ്രമ്പരാഗതത്വത്തില്‍നിന്നുള്ള വഴിവിട്ട സഞ്ചാരമാണ്‌ ഇതിലെത്താ നുള്ള ഏകമാര്‍ഗ്ഗം. ഈ സഞ്ചാരം നടത്താന്‍ സ്ത്രീക്ക്‌ ഇതുവരെയുളള ചിട്ടകളും (കമങ്ങളും തെറ്റിക്കേ വിവന്നുു. പദുരുഷനിര്‍മ്മിതമായ ഭാഷയും സ്ത്രീത്വസങ്കല്പവറും ഇവിടെ നിഷേധിക്കകെടുന്നു. സ്ത്രീഎഴുത്തുകാര്‍ സ്വയംപ്രകാശനത്തിനുപകരിക്കമന്ന സ്ത്രൈണഭാഷയുടെ പ്രയോഗത്തി ലദ്ൃടെ നിലനില്ക്കുന്ന മമല്യബോധങ്ങളെത്തന്നെ തകര്‍ക്കാന്‍ MMO! സ്വയം(്രകാശനത്തിന്‌ ഭാഷയുടെ പരിഷ്കരണതലം BOMBS MZ - പറുരുഷകാഴ്ചയില്‍ നിന്ന്‌ അകന്നിരിക്കുന്ന സ്വത്വമാണ്‌ സ്തീക്കുളളത്‌ എന്നിരിക്കെ സ്ത്രൈണഭാഷ അനിവാര്യമായിത്തീര്‍ന്നു. ഇന്ന്‌ എഴുത്തുകാരികള്‍ അനുഭവിക്കുന്ന രധാന (്പതിസസ്ഥി ഭാഷയാണ്‌. അധി കാരത്തിന്റെ സ്ദാനത്തു പുരുഷനും അതിരുകളില്‍ സ്ത്രീയും നിലനില്ക്കുന്ന ഒരു വ്യവസ്ധയില്‍ പുരുഷന്റെ അധികാരത്തെ അതേപടി നിലനിര്‍ത്തിപോരാന്‍ കെല്പുള്ള ഒരു ഭാഷയ്ക്കാണ്‌ ആധിപത്യം ഉ ഠവുക (ച(ന്ിക, 1999: 61), 40 ഭാഷയിലെ പുരുഷ മേല്‍ക്കോയ്മയെ മറികടന്നാല്‍ മാത്രമേ സ്ത്രൈണഭാഷയക്ക്‌ അംഗീകാരം ലഭിക്ക. എഴുത്തിലെന്നതുപോലെ ഭാഷയിലെ അധികാരത്തെ ചോദ്യം ചെയ്യേ തു - പരുഷഭാഷയറുടെ രദൃപീകരണത്തില്‍തന്നെ അന്തര്‍ലീനമായിരിക്കുന്ന സന്ദിഗ്തയെ അടക്കമില്ലാതെ ആശ്രയിക്കുന്ന പ്രവണതയെ അമര്‍ച്ച ചെയ്തുകൊ ൦“ കൃത്യമായ അര്‍ത്മങ്ങളും 6(ശണീവല്‍ കൃതനിയമങ്ങളും നടകിലാക്കമ്പോഴാണ്‌ പറുരുഷദമേധാവിത്ത നിര്‍മ്മിതമാകുന്നത്‌. പിതൃമേധാ വിത്തഭാഷയുടെ ലൈംഗികതയുടെ നിര്‍മ്മാണത്തില്‍ ദമിതമാകമന്ന ബഹുത്വത്തിലും അനേകതയിലും അടക്കമില്ലാത്ത ഒഴുക്കുകളിലുമാണ്‌ ഇറിഗറെ MOO(MEN HH ത്തുന്നത്‌ (ദേവിക, 2000:91), സ്ത്രൈണഭാഷ്‌ വ്യവസ്ധാപിത ഭാഷയിലെ സ്രതീവിരുദ്ധ്രയോഗങ്ങളെ മാത്രമല്ല, അതിന്റെ അടിസ്ഥാനനിയമങ്ങടെത്തന്നെ നിരാകരിക്കുന്ന (ഹെലന്‍ സിക്‌. ബിംബകല്പനകള്‍ ശരീരനിര്‍വ്വചനം നടത്തുമ്പോള്‍ ഭാഷയിലെ സ്ത്രൈണത പൂര്‍ണ്ണമായും സ്ത്രീയുടേതാകുന്നുു. ശരീര ഭാഷയില്‍ നിന്ന്‌ മനസ്സിഭലേക്കെത്തുന്ന ഭാഷാ്രമമാണ്‌ തീവ്ര ഇഞ്രമാരശരദഹ) പെണ്ണെഴുത്തുകാര്‍ സ്വീകരിക്കുന്നത്‌. നിലനില്‍ക്കുന്ന ബിംബകല്പന കളെ തകിടമറിക്കാനുള്ള പെണ്ണെഴുത്തിന്റെ (ശമമാണിത്‌. മലയാള ത്തിലും ഇത്തരം എഴുത്തിന്റെ സ്വാധീനം പ്രകടമായിക്കഴിഞ്ഞിട്ടു . സ്തീകള്‍ സ്പര്‍ശത്തിലൂടെയൊാണ്‌ അനുഭവം കാംക്ഷിക്കുന്നത്‌. പറദുരുഷ്‌ ന്മാര്‍ കാഴ്ചയിലദ്ൃടെയും. അതുകൊ oan പെണ്ണെഴുത്തുകാര്‍ സ്പര്‍ശ സ്വഭാവമുളള ഭാഷ കൈകാര്യം ചെയ്യുന്നത്‌. സ്ത്രീ തന്റെ ശാരീരികാനുഭവങ്ങളെകൊ ൦ പുരുഷര്രധാനമായ പ്രതീകവ്യവഹാരങ്ങളെ വെല്ലുവി ളിക്കുന്നതാണ്‌ സ്രതീവാദസാഹിത്യമെന്നറും അത്‌ മെയ്യെഴുത്താണെന്നും' എലെയ്ൽ ഷോ വാള്‍ട്ടര്‍ (1971 : 13) അഭിപ്രായകെടുന്നു. നിലനിന്നിരുന്ന ഭാഷാ(കമങ്ങളെ അതി ജീവിക്കാന്‍ ശ്രമിക്കുന്നു “ പെണ്ണെഴുത്തുകാര്‍. സ്ത്രീ - ശരീരം - മനസ്സ്‌ എന്നീ (കമത്തിലേക്ക്‌ ഭാഷ കടന്നുവരമന്നു. ശരീരഭാഷ മാനസിക വ്യാപാരങ്ങളെ (പ്കടികിക്കാനുള്ള ഉപാധിയാണെന്ന്‌ മാധവിക്കുട്ടി തെളിയിച്ചദകഴിഞ്ഞിരിക്കറുന്നമ. സ്തീ യുടെ എഴുത്ത്‌ അവളുടെ ശരീരത്തില്‍നിന്നാണ്‌ വരുന്നത്‌ എന്ന്‌ കരോളിന്‍ ജി, ബര്‍ത്‌ (സാറാജോസക്‌, 1990 : 21) അഭിപ്രായകെടുന്നg. 41 എഴുത, എഴുത്ത്‌ നിങ്ങള്‍ക്കുവേ 1യാണ്‌. നിങ്ങളുടെ ശരീരം നിങ്ങളുടേതാണ്‌. സ്തീ അമ്മയുടെ മമലകാലാകുന്ന വെളുത്ത മഷി കൊ 3 തങ്ങളെത്തന്നെ എഴുതണം (ഇറിഗാറേ, 1977 :74). ഈ ആഹ്വാനം സ്ത്തീശരീരത്തിന്റെ സാന്നിദ്ധ്യം എഴുത്തിലും ഭാഷയിലും എത്രമാത്രം അനിവാര്യമാണെന്ന്‌ കാണിക്കുന്ന ലൂസി ഇറിഗാറേയുടെ വാക്കുകളാണിത്‌. പുരുഷന്‍/സ്രതീ എന്ന ദ്വന്യവൈപരീത്യത്തില്‍ സ്ത്രീ പുരുഷന്റെ മദൃല്യം കുറഞ്ഞ വിപരീതമായി ത്തീരുന്നു. “പദുരൂുഷനിര്‍മ്മിത ഭാഷയുടെ അപനിര്‍മ്മാണം സ്ത്ര ഭാഷയുടെ ആധികാരികതയാണെന്നറു വായിക്കാം” (ജാന്‍സി ജെയിംസ്‌, 2000: 105). 2301 ഇറിഗാറ madd Speculum of the other women (1974), The sex which is not one, (1974) എന്നീ ലേഖനസമാഹാരങ്ങള്‍ ചറ വിക്കാണിക്കമന്നത്‌ സ്ത്രൈണ ഭാഷയുടെ അപരത്വത്തിലേക്കാണ്‌. എന്താണ്‌ നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത്‌. ഒന്നുമില്ല. .എല്പാം? . അതെ ക്ക്മിക്കടു.. . നിങ്ങള്‍ക്കതിനെക്കുറിച്ചെല്ലാം പറയാം. ഇഷോള്‍തന്നെ നിങ്ങള്‍ക്കു തോന്നുന്നതു പറഞ്ഞു തുടങ്ങു (ഇറിഗാറേ 1977 :75). ‘When our lips speak together’ എന്ന ലേഖനത്തില്‍ (്രതിപാദിക്കമുന്ന നിങ്ങള്‍ക്കു തോന്നുന്നതു പറഞ്ഞുതുടങ്ങുക എന്ന ആഹ്വാനം ഭാഷയില്‍ (ശദ്ധേയമായി. സ്തീ തന്റെ സ്വത്വം ഭാഷയിലൂടെ തെളിയിച്ചിരിക്കണം എന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അമ്മയുടെ ഭാഗ ധേയത്തെ സ്തീയുടെ മറ്റൊരു പ്രശ്നമായി കാണുന്നു ഇറിഗാറെ. അമ്മയോടുള്ള സ്നേഹത്തെ പറുനഃറ്രതിഷ്ഠിക്കണമെന്നതാണ്‌ ഇറിഗാറേ യുടെ താത്പര്യം. ഇന്നുനിലനില്ക്കടുന്ന സംവിധാനത്തില്‍ അമ്മ എങ്ങനെ മാറണമെന്ന്‌ മനസ്സിലാക്കുകയാണ്‌ പ്രധാനം. അസംഭവ്യം; അവള്‍ക്കു മാറാനാവില്ല. സാന്താക്ലോസിനെ വിശ്വസിക്കുന്നവരില്പേ? നമു ക്കെന്തു ചെയ്യാനാവും ? അവളെ അല്‍പം കൂടി ശിക്ഷിക്കണമ്മോ? ്രോയ്ഡ്‌ പറയുന്നു. നമ്മുടെ സംസ്കാരം ഒരു പിതൃഹത്യയി ന്മേലാണ്‌ (ഈഡിക്സ്‌ ക) പണിതുയര്‍ത്തിയിരിക്കുന്നത്‌ (ഇറിഗറേ, 1977; 84), സ്തീ സ്വത്വം ക ത്താൻ മാതൃത്വം പുനസ്യഷ്ടിക്കുകയം അതില്‍നിന്ന്‌ ഭാവങ്ങള്‍ ഉള്‍ക്കൊളളൂകയും വേണം എന്ന്‌ പറയുന്നു. സ്തീക്ക്‌ ഒരു സംസ്കാരം 42 തന്നെ നിര്‍മ്മിക്കഷെടണം. സ്തീ പുരുഷനെയും സ്രതീയെയും ഉള്‍ക്കൊ ുകൊ ൦ രചന നടത്തുന്നു. പുരൂഷൻ തന്നെത്തന്നെ ഉള്‍ക്കൊളളുമ്പോള്‍ സ്ത്തീ മറുഭാഗം കൂടി ഉള്‍ക്കൊ ഭൂളമന്നു. സ്ത്രീപുരുഷസംസ്കാരത്തെ ഉള്‍ക്കൊളളാന്‍ സ്തീക്കു കഴിയും എന്നും ഇറിഗാറേ പ്രസ്താവിച്ചു. 43 12,8, സാഹിത്യത്തില്‍ സ്ത്രീകളോടുള്ള സമീപനം (പാചീനസാഹിത്യങ്ങളൊക്കെത്തന്നെ സ്ത്രീറ്രശ്നങ്ങള്‍ കേവല മായി കൈകാര്യംചെയ്ത്‌ വായനക്കാരെ ഇക്കിളികെടുത്തുകമാ്രമേ ചെയതിട്ടുള്ള. രസികിക്കുന്നതില്‍ക്കവിഞ്ഞ്‌ സ്തീക്ക്‌ എന്തെങ്കിലും കര്‍ത്തവ്യമുളളതായി ആര്‍ക്കും അറിവില്ലായിരുന്നു. പാശ്ചാത്യ പരരസ്ത്യ സങ്കല്പങ്ങളില്‍ ഒരു കാലത്ത്‌ സ്ത്രീക്ക്‌ ആദര്‍ശപരതയാണ്‌ കലപിച്ചുപോന്നത. അമ്മു കാമുകി, ഭാര്യ മകള്‍ ഈ പ്ദരവിയിലഷുറം ഒരു വൃക്തിത്വം കല്പിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. (പഠചീനതത്വ ചിന്തകരും എഴുത്തുകാരും സ്തീയെ അംഗീകരിക്കാന്‍ തയ്മാറാവാതിരി ക്കുകയോ അമ്മ, ഭാര്യ എന്നീ പദവികള്‍കൊ ൦ വേലിക്കെട്ടുകള്‍ തീര്‍ക്കുകയോ ചെയ്തിരുന്നതായി കാണാം. അരിസ്റ്റോട്ടില്‍ ത "On the generation of the animals’ എന്ന പുസ്തകത്തില്‍ ലിംഗവ്യത്യാസം പ്രതിപാദിക്കുന്ന; :- അരസ്സോട്ടിലിന്റെ കൃതിയില്‍ പറയുന്നതുപോലെ സ്ത്രീയെ ശരീരം മാത്രമായിക്കാണുന്ന പ്രവണത ചദുരുക്കം ചില കൃതികളിലെങ്കിലം ഇന്നും കാണാം. ഷേകസ്പിയറും ഇബ്സനുമെല്ലാം ശക്തരായ സ്ത്രീകലാപാത്രങ്ങളെ ആവിഷ്കരിച്ച വരാണ. പറരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവിയായും ആദര്‍ശനാരി യായും സങ്കല്പിച്ച്‌ അടിമത്തത്തെ പാതി(വത്യത്തിന്റെ പേരില്‍ പവിത്രീ കരിക്കുന്നതായി കാണാം. ജൈവശാസ്ത്രപരമായ സ്ത്രൈണ വിശേഷതകളും സാമ ഹികവമം മതപരവുമായ കാഴ്ചകാടുകളും രൃൂപകെടുത്തിയ സ്ത്രീ സങ്കല്പങ്ങളെ ഭാവനകൊ ൦ നിറം പിടികിച്ച്‌ ആദര്‍ശാത്മകമായി അവതരികിക്കുന്നതിനാണ്‌ മുന്‍കാല സാഹിത്യകാരന്മാര്‍ ശ്രമിച്ചത്‌ (പ്രമീളാ മഹേഷ്‌, 1990). (പാചീനഭാരതം സ്തീയെ ഉത്തമഭാര്യയായാണ്‌ (്രതിഷ്ഠിച്ചി രിക്കുന്നത്‌. ശീലാവതി, സാവിത്രി, സുനീതി, ചന്രമതി, സതി, ഉമ എന്നീ സ്ത്രീ ക്ദാപാത്രങ്ങള്‍ പരാണങ്ങളിലൂടെ പരിചയകെടുമ്പോള്‍ നിലനില്ക്കുന്ന പൊതുബോധത്തില്‍ ആരാധന കലരുന്നതുകാണാം. സഹനത യില്‍കവിഞ്ഞ്‌ മറ്റൊരു മനഃസ്ഥിതി 44 സ്ത്രീക്ക്‌ സങ്കല്പിക്കാനായില്ല. തൊല്‍ക്കാകി'യത്തില്‍ ഇതിനെക്കുറിച്ച്‌ പരാമര്‍ശമദ . ഈ വിശ്വാസ ങ്ങളിലടിയുറച്ച ഭാരതീയ സാമൂഹ്യബോധത്തില്‍നിന്നു രൂപം കൊ വയാണ്‌ ഭാരതീയ സാഹിത്യകൃതികള്‍ പലതും. ദഗ്യേദത്തിലുംമറും സ്ത്രീകളെ കുടുംബത്തിന്റെ പ്രധാനിയാ യാണ്‌ ക വരുന്നത്‌. ശിശുവിവാഹത്തെക്കുറിച്ച്‌ പരാമര്‍ശിക്കുദന്നയില്ല. തുല്യ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. പുരുഷന്റെ ലൈംഗിക സ്വാതന്ത്യം സ്ത്രീക്കു ഠയിരുന്നില്ല. സ്തീകളുടെ ചര്യകളെക്കുറിച്ച്‌ വിവരിക്കറുന്ന ഭാഗമാണിത്‌ 'അധ; പശ്യസ്വഭമാപരി്‌ സന്തം പ്ാദകയഹര മാതേ കൃശച്ഛകയദൃശ നദ്‌ സ്തീ (ബഹ്മാബഭുവില (ടഗ്വേദം 10, 95,15). സ്തീയുടെ വിധേയത്വം, ഒതുക്കം എന്നിവയെക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശം. പാതിറ്വത്യം എന്ന ചരടില്‍ തദങ്ങിക്കിടക്കാനേ സ്ത്രീക്ക്‌ കഴിഞ്ഞുള്ളൂ. “സ്തതീമേധാവിത്തത്തില്‍ തുടങ്ങി പുരുഷദമധാവിത്ത ത്തിലവസാനിക്കമന്ന കലയാണ്‌ ടദഗ്വദത്തിലുളഭത്‌ (ഥോ. ധര്‍മ്മരാജ്‌, 1997). പുരാണേതിഹാസങ്ങള്‍ മാത്യകയാക്കി, സ്തീയെ ചിട്ടടെടുത്താ നുള്ള ശ്രമം സഘലമായി. സ്തീയെ പുരുഷാധിപത്യ താദ്പര്യങ്ങ ഭനുസരിച്ച്‌ നിലനിര്‍ത്തുകയും വ്യവസ്ഥിതിയുടെ വരുതിയില്‍ നിര്‍ത്താന്‍ തന്ത്രങ്ങളാവിഷ്കരിക്കുകയും ചെയ്തു. അനുസരണയും വിധേയത്വവും ലൈംഗികാടിമത്തവദും പരിപാലനവുമാണ്‌ സ്ത്രീയില്‍ നിന്നും (പതീക്ഷിക്കുന്നത. പുരുഷനെ ദൈവതുല്യം കാണാനുള്ള ഭാരത സ്തീയുടെ മഹാമനസ്കതയെ ചദൃഷണം ചെയ്തു. മാര്‍കസിസ ത്തിന്റെയും സോഷ്യലിസത്തിന്റെയും കടന്നുവരവോടുകൂടി സാഹിത്യ ത്തിലും പദുതിയ കാഴ്ചകാടുകളും അവതരണരീതികളുമു ഓയി. സ്ത്രീയെ ജീവിതത്തിന്റെ കണ്ണിയായി ആവിഷ്കരിക്കാനും സാമൂഹ്യ മാറ്റങ്ങള്‍ക്ക്‌ അവളും കാരണമാകുന്നു എന്ന്‌ (പതിപാദിക്കടവാനും തുടങ്ങി. സ്(തീവാദചിന്തകള്‍ പടര്‍ന്നറുപിടിച്ചഷോഴേക്കും 2 സ്ത്രീകള്‍ എദോടും കിഴ്പോട്ട്‌ നോക്കണം, ഒരിക്കലും മേല്പോട്ട്‌ നോക്കരുത്‌. അവര്‍ കാലുകള്‍ കൂട്ടിയണച്ച വെക്കണം. അവരുടെ കാല്‍മുട്ടും ഞെരിയാണിയമും പുരുഷന്‍ കാണാത്ത തരത്തില്‍ വസ്ത്രധാരണം ചെയ്യണം. 45 സ്തീയുടെ സ്വത്വം തുറന്നാവിഷ്കരിക്കാനുള്ള ്രവണത സാഹിത്യലോകം കാണി ച്ചുതുടങ്ങി. 1.2.4, (കൃതി വര്‍ണ്ണയകള്‍ സാഹിത്യത്തിൽ മനദുഷ്യന്‍ (കൃതിയുടെ ഭാഗമായിരിക്കയും സാഹിത്യം മനുഷ്യ പ്രകൃതികളുടെ സമ്മിളിതാവിഷ്ക്കരണമായിത്തീരുകയും ചെയ്തുപോന്നു. ആദ്യ കാലം മുതല്‍ സാഹിത്യത്തില്‍ മനുഷ്യനും ്രകൃതിയമം തമ്മിലുള്ള ബന്ധാം (പതിപാദിച്ചമുപോന്നിട്ടു . മനുഷ്യജീവിതത്തിന്റെ പച്ചക്‌ പ്രകൃതിയുടെ നിഗുഡ്ഭാവങ്ങളിലിഴമുകിച്ചേര്‍ന്നിരിക്കുന്നു. പഴയകാല സങ്കല്പങ്ങളും സാഹിത്യവും മനുഷ്യ്രകൃതിബന്ഥങ്ങളുടെ ആഴത്തെ അളന്നു കുറിക്കുന്നവയാണ്‌. കാട്‌ അല്ലെങ്കില്‍ നാട്‌ എന്ന വേര്‍തിരിവു മാത്രം നിലനിന്നിരുന്ന കാലം. അതുകൊ ഠാണ്‌ മനുഷ്യനറും കാട്ടാളനും കൃതികളില്‍ (രാമായണം) സ്ഥാനം പിടിച്ചത്‌. കാളിദാസന്‌ പ്രകൃതി മനൃഷ്യഭാവങ്ങളുടെ ദര്‍ഷ്ണം തന്നെയാ യിരുന്നു. മനുഷ്യ/്രകൃതി ബന്ധത്തിന്റെ ആഴത്തില്‍ നിന്നുകൊ ാണ്‌ കാളിദാസന്‍ രചന നടത്തിയത്‌. മുല്യവളളിയും തേന്‍മാവും മാന്‍ കിടാവും ശകുന്തളക്കൊഷം പ്രാധാന്യം നേടി. ശകുന്തളയുടെ വേര്‍ പാടില്‍ (്രകൃതിയുടെ ദുഃഖം ആഴത്തിലുളളതാണ്‌. നദി, ജലം, വ്ൃമ്മം, കുന്ന്‌, തുടങ്ങിയവയെ മനുഷ്യജീവിതത്തിന്റെ അനുരണനങ്ങളാക്കി മാറ്റുകയു 901 കാളിദാസന്‍. മനസ്സിന്‌ സുഖം തരുന്നതും, രയ്രദഭാവം (്കടികിക്കുന്നതുമായ പ്രകൃതി പ്രതിഭാസങ്ങളെ സ്രതീയോടുപമിക്കുന്ന രീതി പ്‌ ദമുതല്‍ നിലനിന്നിരുന്നതായി കാണാം. സംഭോഗ വിഷയങ്ങള്‍ക്കമുമാ(്രം പ്രാധാന്യം നല്കിവന്ന മണിപ്രവാളകൃതികളില്‍ പ്രകൃതി/സ്ത്രീ തുലനം കാണാം. സ്തീ തുലനത്തില്‍നിന്ന്‌ സ്ത്രീയെ പറയുന്നിടത്ത്‌ പ്രകൃതിയെ സൂൃചികിച്ചദ തമടങ്ങി. രത്യനുഭവങ്ങള്‍ പകരുന്ന വര്‍ണ്ണനകളാണ്‌ ആദ്യകാലങ്ങളില്‍ നടത്തിയിരുന്നതെങ്കില്‍ സ്തതീക്കും പ്രകൃതിക്കുംമേല്‍ നടക്കുന്ന അതിക്രമങ്ങളും ചദൃഷണ ങളുമാണ്‌ പില്‍കാ ലത്ത്‌ അവതരികിച്ചപോന്നത്‌. ടാഗൂറിന്‌ പ്രകൃതി ഈശ്വരനാണ്‌. മനുഷ്യനെയും പ്രകൃതിയെയും ദഭവറിട്ടുകാണുവാന്‍ ടാഗൂറിന്‌ കഴിഞ്ഞിട്ടില്ല. ഈശ്വരചൈതന്യം (പ്കൃതിയിലെവിടെയും മനുഷ്യനിലും ദര്‍ശിക്കാന്‍ ടാഗൂര്‍ ശ്രമിച്ചിട്ടു - ആദ്യകാല മല യാളനോവലുകളില്‍ പ്രകൃതി ഒര ഘടകമായി നിലനിന്നിരുന്നു. 46 ചന്തുദമേനോനും സി.വിയറം പ്രകൃതിയെ വേറിട്ടൊരു ഘടക മായാണ്‌ ക വരുന്നത്‌. പില്‍ക്കാലനോവലുകളിലാണ്‌ പ്രകൃതിയുടെ മുഴുവന്‍ ഭാവങ്ങളെയും സ്തീയറുമായി താരതമ്യം ചെയ്തുകൊ ദള്ള വിവരണങ്ങള്‍ കടന്നുവന്നത്‌. എസ്‌.കെ.പൊറ്റക്കാട്‌ “വിഷകന്യക എന്ന നോവലില്‍ മണ്ണ്‌, കന്നു, ചെടി, ഇവയൊക്കെ സ്ത്രീപ്രതീകങ്ങളായി കാണുന്നു. നല്ല പച്ചമാംസം പോലത്തെ ആ മണ്ണിന്‌ അഭവിനല്ല തൂക്കത്തിനുതന്നെ വിലകൊടുക്കണം' (പൊറ്റെക്കാട്‌, 1996: 51). മണ്ണും പെണ്ണും സ്വന്തമമാകണമെന്ന്‌ ആഗ്രഹിക്കുന്ന പുരുൂഷബോധമാണ്‌ അദ്ദേഹത്തെ നയിക്കുന്നത്‌. സ്തീയെ ഭോഗവസ്തുവായി ക മണിപ്രവാള - ജന്മിത്ത പാരമ്പര്യങ്ങളെ - ഏറ്റുവാങ്ങുന്ന കാഴ്ചകഷാ ടാണിത്‌. ആസ്വാദ്യതയുടെ മേഖലയില്‍ നിന്നുകൊ ച സ്തീകള്‍ സ്തീ പ്രകൃതി തുലനം നടത്തുന്നത്‌. സ്തീ സ്വന്തം ശരീരത്തെ (കൃതിയെ) സ്വത്വബോധത്തില്‍നിന്ന്‌ അവതരികിക്കുമ്പോള്‍ പുരുഷ കാഴ്ചക്ക്‌ ഇടം നഷ്ടമാകുന്നു. സ്ത്രീ പറയാന്‍ മടിച്ചിരുന്ന ശരീരക്കാഴ്ചകളും അനുഭവങ്ങളും (കൃതിയില്‍ ദര്‍ശിച്ചു തുടങ്ങി. നിശബ്ദമാക്കകെട്ട സ്ത്രീത്വം പ്രകൃതിയുടെ പുനര്‍വായനയിലദൃടെ വീ ടക്കകെട്ടു. 47 1.2.5. GUCONM3Io പ്രകൃതിയും ജീവന്റെ ഉറവിടമാണ്‌ പ്രകൃതി. അതുകൊ മുതന്നെ പ്രകൃതിയുടെ തുടിഷാണ്‌ ജീവന്‍. ജീവന്റെ ഉറവിടവും പ്രകൃതിയുടെ തുടിഷും സാഹിത്യത്തിന്‌ വിഷയീഭവിക്കുന്നമ പുരൂഷൻ +: സ്ത്രീ = പ്രകൃതി എന്ന സമവാക്ൃത്തിലാണ്‌ സാഹിത്യവും എത്തിനില്ക്കറുന്നത്‌. ജനിമൃതികളുടെ നിഗൂഡതയെക്കുറിച്ച്‌ മനമൃഷ്യന്‍തന്നെ അന്വേഷണമാരംഭിച്ചു. പ്രകൃതി തന്റെ അചേതന ശരീരമാണെന്നും തനിക്ക്‌ ആവശ്യമുള്ള ജീവധാതമക്കള്‍ പ്രദാനം ചെയ്യുന്നത്‌ അവളാണെന്നും ക൭ ത്തി. മനദൃഷ്യന്‍ (പകൃതിയില്‍നിന്ന്‌ വിഭജിതരാകുകയും (്ത്യദല്പാദന പ്ര്കിയയില്‍ അടങ്ങിയിരിക്കറന്ന സൃഷ്ടിപരത ബഹിഷ്കൃത മാവുകയും ചെയ്തു. സൃഷ്ടി പ്രത ഉത്പാദനത്തില്‍ ഇടപെടുന്ന വരെന്നറു കരുതകെടുന്ന പറുരൃഷന്മാരുടെ കുത്തകയായി. പ്രത്യുല്പാദന ധര്‍മ്മമുട്ള സ്തീകള്‍ ഉദ്പാദന ക്ഷമതയില്ലാത്ത വരുമായി ചിത്രീകരിക്കകെട്ടു (വദുനശിവ, 2003 : 144), പ്രകൃതിയെ ഭയകെട്ടിരുന്ന മനുഷ്യന്‍ അവന്റെ ജീവഷടക അള്‍ക്കുവേ 1 അദ്ധ്ാനിക്കാന്‍ തുടങ്ങി. വിത്തും ഭദൃമിയും ഭവര്‍തിരിക്കകെട്ടു. തന്റെ നിലനില്പിന്റെ ഉറവിടമായി ഭൃമിയെ തെരഞ്ഞെടുത്തു പ്രകൃതിയെ ഉല്പാദനത്തിനും സ്തീയെ (്ത്യുല്പാദനത്തിനുമായി കരുതി കൂടുതല്‍ നേട്ടങ്ങള്‍ക്കായി ഭൃമിയെ ചൂഷണം ചെയ്തു തുടങ്ങി. വിത്തില്‍നിന്നു ഭൂമിയെ വിഭജിക്കുകയും സ്ത്രീകളൂടെ സഹനശീലത്തെ വസ്ധ്യവും ശൃന്യവുമായ ഭൃമിയോടിണക്കുകയും പ്രവര്‍ത്തനക്ഷമതയെ പരുഷാധിഷ്ഠിത പ്രക്കിയായി വാര്‍ത്തെ ടുക്കുകയും ചെയതു (വനന ശിവ, 2003 : 144), മനുഷ്യന്‍ -പ്രകൃതിബന്ധത്തിറെ ഉഷ്മഭതയെ മറന്നുകൊ ° പ്രകൃതിയെ ഉപയോഗിക്കുന്ന അവസ്ഥവരെ വന്നു. മനുഷ്യ ഭാവങ്ങളെ അതേപോലെ ഏറ്റുവാങ്ങുവാന്‍ കഴിവുള്ള ഭൂമി നാശത്തിലേക്കു കുകുകുത്തി. മനുഷ്യന്‍-ഹ്രകൃതി ബന്ധത്തിന്റെ ആഴം നമ്മുടെ സാഹിത്യ കൃതികളിലും മതഗ്രന്ധങ്ങളിലും പ്രകടമാണ്‌. കാളിദാസന്‍ മുതല്‍ ടാഗൂര്‍ വരെ തങ്ങളുടെ കൃതികള്‍ പ്രകൃതി ്രതിഭാസവുമായി ബന്ധകെടുത്തിയിരിക്കുന്നു. ടാഗൂറിന്‌ പ്രകൃതി മനു ഷ്യന്റെ 48 ജന്മദാതാവായിരുന്നു. കാളിദാസനാകാട്ടെ, മനുഷ്യനൊകം നില്ക്കുന്ന, എല്ലാ വികാരങ്ങളുമുള്ള കദാപാത്രമാണ്‌ പ്രകൃതി. ആരാധിച്ചും പ്രകൃതി വിഭവങ്ങളേറ്റു വാങ്ങിയും agemdlm മനുഷ്യന്‍ പിന്നീട്‌ അധിപന്മാരായി. വേദകാലസാഹിത്യത്തില്‍ത്തന്നെ കുട്ടികളെ ഉല്പാദിദിക്കറുന്ന സ്ത്രീയെ ഭൃമിയുമായി താരതമ്യം ചെയ്തു (യജൂര്‍വ്വേദം 1.2), അദര്‍വ്വവേദത്തിലാട്ടെ പദുരുഷന്‌ ജീവദാനത്തിനുള്ള ഉര്‍വ്വരതയാണ്‌ ഭൂമി എന്നും പറഞ്ഞമുവെക്കുന്നറു. പ്രകൃതി, അദ്ധ്വാനം, ആധിപത്യം - ഇങ്ങനെ നീളുന്നു മനുഷ്യന്‌ (്രകൃതിയുമായുള്ള ബന്ധം. വിലക്കകെട്ട കനി ഭക്ഷിച്ചതിനാല്‍ ദൈവകോപം മൂലം ബൈബിളില്‍ egal അദ്ധ്യാനത്തിന്റെ വിളനിലമായി രൂപം പ്രാപിച്ചതാണ്‌. ഉപജീവനത്തിനുവേ യായി രുന്ന അദ്വാനം ലാഭത്തിനു വേ ിയായഷോള്‍ പ്രകൃതി വിഭവങ്ങള്‍ സ്വാര്‍ത്ഥതയ്ക്കടുവേ 1 ഉപയോഗിച്ചു തുടങ്ങി. സ്തീ പ്രകൃതി സാദൃശ്യം നടത്തി ര വടത്തും വിത്തുപാകുന്നത്‌ എന്ന അഹങ്കാരത്തില്‍ നിന്നാണ്‌ ആധിപത്യഭാവം രദൃൂപംകൊ ത: “സ്ത്രീയുടെ ശ്രൂണം നിഷ്രകിയമാണ്‌. ഈ നിഷ്ക്രിയ (ഭൂൂണത്തില്‍ ചൈതന്യം സൃഷ്ടി ക്കുന്നത്‌ പറുരുഷബീജമാണ്‌. അതുപോലെ നിഷ്രകിയമായ പ്രകൃതിയില്‍ അദ്ധ്വാനത്തിന്റെ ചൈതന്യമാണ്‌ സൃഷ്ടി നടത്തുന്നത്‌ എന്ന്‌ മാര്‍ക്സ്‌ പറയന്ന” (ഉദ്ധരണം: പിയേഴ്‌സണ്‍ 2003: 124). അസ്ഥിര മൂലധനമായ അദ്ധാനമാണ്‌ എല്ലാ ലാഭത്തിനും ആധാരം. (പകൃതി മനൂഷ്യന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള അചേതന ശരീരമാണ്‌. സ്തീ പുരുഷന്റെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിക്കാന്‍ പോന്ന സചേതന ശരീരവും. സ്(തീ-പ്രകൃതി ഉര്‍വ്വരത വളരെ ആഴത്തില്‍ ബന്ധാകെട്ടു കിടക്കുന്നു എന്ന വിശ്വാസമാണ്‌ നിലനില്ക്കറു ന്നത്‌. വസ്ഥ്യയായ സ്ത്രീയെ പ്രധാനചടങ്ങുകളിലോ മംഗളകര്‍മ്മ ങളിലോ പങ്കെടുക്കുവാന്‍ അനുവദിക്കുമായിരുന്നിലല. പ ദകാലത്ത്‌ വന്ധ്യത സ്ര്രീക്കുമാത്രം വിധി ച്ചിരുന്ന ഒരു പോരായ്മയാണ്‌. ഉത്തരകേരളത്തില്‍ സമീപകാലത്തില്‍ സൂര്യഗ്രഹണദിവസം പറുരുഷന്മാര്‍ നഗ്നരായി കായ്ക്കാത്ത വരിക്ക ച്ലാവിന്‍ചദുവട്ടില്‍ നിന്ന്‌ നീ പെറുമല്ലേ മച്ചി” എന്നു മമദൂന്നു (്രാവശ്യം വിളിച്ചപറഞ്ഞുകൊ ൦ ഉ്ലക്കകൊ “ തടിയില്‍ കുത്തുമായിരുന്നു (റഹിം, 2003: 177). 49 വസ്ഥ്രരായ സ്തീകള്‍ മഴപെയ്യുമ്പോള്‍ നഗ്നരായി നിന്ന്‌ മഴകൊള്ളുന്ന സമ്്രദായവും നിലനിന്നിരുന്നു. വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമായി കരുതി ഒരു കാലത്ത്‌ കേരളത്തില്‍ വളരെയധികം മാനസിക സംഘര്‍ഷത്തിന്‌ വഴികെട്ടിരമന്നു സ്തീകള്‍, (പകൃതി/സ്തീ തുലനത്തില്‍നിന്നും പ്രകൃതിയുടെ ഘടകങ്ങളെ സ്രതീയുമായി ബന്ധകെടുത്തി വന്നിരുന്നു. ചെന്നാര്‍ വളളിയെ സീതയുടെ തലമടിയായി ഇന്നും ജനങ്ങള്‍ കരുതിവരുന്നു. പനങ്കുല (തലമുടി) കമുങ്ങിന്‍ പദൃക്കുല (പല) മഞ്ഞള്‍, കുരുത്തോല (നിറം) ഇവയൊക്കെ സ്രതീസനുര്യത്തെ സാദ്യശ്യകെടുത്തുന്നവയാണ്‌. സ്ത്രീയും പ്രകൃതിയും തന്റെ ചൃഷണത്തിനു വിധേയരായകോള്‍ പുരുഷന്‍ അവയെ സാദൃശ്യക്ടുത്താനാരംഭിച്ചു. സ്ത്രീയെ അവന്റെ ആവശ്യത്തിന്‌ ഉപയോഗിക്കുദമ്പാള്‍ സ്തീയുടെ ആത്മസത്തയെ അവന്‍ മറികടക്കുന്നത്‌ വസ്തുവലക്കരണത്തിലൂുടെയാണ്‌. സ്ത്രീയെ സാമൂഹ്യ വസ്തുവായി കരുതി അവന്റെ ആവശ്യങ്ങള്‍ക്കായി സേവനങ്ങള്‍ ക്കുദവ 1 ഉപയോഗിക്കുന്നു. ആധിപത്യത്തിന്റെ പ്രമമ നടപടി സ്വന്ത മാക്കുക എന്നതാണ്‌. സ്ത്രീയെയും ഭൂമിയെയും അവന്‍ പ്കുത്തെ ടുത്ത. പ്രിസ്ഥിതിചിന്ത 20-ാം നൂറ്റാ വന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌ ശക്തമായത്‌. മനുഷ്യന്റെ പ്രകൃതിയോടുള്ള മഭനാഭാവവും അതിനോടു ഭ്ള ചദൃഷണവും നാശത്തിലേക്കു നയിച്ചു. സ്ത്രീയോടുള്ള ചദൃൂഷണവും (്രകൃതിചൂഷണവറദം ഒരേ കാലഘട്ടത്തില്‍ ആരംഭിച്ചിരിക്കണം. പ്റുരുഷ മേധാവിത്തഷടനയുടെ സാമദൃഹ്യവല്ക്കരണമായാണ്‌ ഇതിനെ ക 3 വരുന്നത. മലയാളനോവല്‍ സാഹിത്യത്തിലെ ആദ്യകാലകൃതികള്‍ പ്രകൃതിക്കു (്രാധാന്യം കൊടുത്തുകാണുന്നു. സിവി യുടെ കൃതികളില്‍ (്രകൃതി യുടെ ചിത്രം വിരചിതമായിട്ടു - കാക്കനാടന്റെ ഒറോത, എസ്‌കെ യുടെ വിഷകന്യക, വത്സലയുടെ നെല്ല്‌ തുടങ്ങിയ നോവലുകളില്‍ പ്രകൃതി സജീവഘടകമായി പ്രത്യക്ഷചെ ടുന്നു. 12,6, സാഹിത്യവും രതിയും 50 കലയ്ക്ക്‌ പല അര്‍ത്ഥകല്പനകള്‍ നടന്നിട്ടു കിലും ആത്മ്രകാ ശനത്തിനു മാത്രമല്ല ആനന്ദത്തിനും മനുഷ്യന്റെ പരിപൂര്‍ണ്ണതയ്ക്കും കൂടിയാണ്‌ അതു നില കൊള്ളുന്നത്‌. മനുഷ്യൻ അവനവനെത്തന്നെയും തന്റെ സ്വത്വത്തേയും കലയിലൂടെ തിരിച്ചറിയുന്നു : ആത്മാനുഭവ ങഭളോടൊഷ്‌്ം തന്നെ ആത്മരതിയും അവതരിദിക്കാനിടയാകുന്നത്‌ അതുകൊ 3 മാത്രമാണ്‌. ചിന്ത, ബുദ്ധി, ശക്തി, സ്നേഹം, വികാരം, രതി എന്നിവ (പതിപാദ്യങ്ങളാകുമ്പോള്‍ മാത്രമേ കലയും മനുഷ്യനും തമ്മിലുള്ള ബന്ധം അതിന്റെ ആഴങ്ങളുടെ അതിര്‍വരമ്പ്‌ വിഛേദിക്കാ നിടയുള്ളൂ. മനുഷ്യനെ കു ത്തുകയും പുനരവതരിദിക്കുകയും ചെയ്യന്ന സാഹിത്യം യ്ദാര്‍ത്ഥമനുഷ്യനെ തിരിച്ചറിയുന്നതിനു പ്കരിക്കറുന്ന (പിമകലയായിത്തീരുന്നു. ആദിമമനുഷ്യന്‍ ആണും പെണ്ണുമായി വ്യവശഛേദിക്കകെടുകയായിരു ന്നു. അതിനുശേഷം അവര്‍ സദാ സറൂരത്രകിയയിലദൂടെ ഒന്നാകാന്‍ ശ്മിച്ചുകൊ രിക്കുകയാണ്‌ (ഗ്രോയിഡ്‌, 2003: 23), പുരാണത്തിലെ അര്‍ദ്ധനാരീശ്വര സങ്കല്പത്തെ ഓര്‍മ്മിഷിക്കുന്ന ചിന്തയാണത്‌. മനൃഷ്യസത്തകളുടെ ഒന്നാകലാണ്‌, യലാര്‍ത്a സത്ത തേടിയുള്ള യാത്രയാണ്‌ രതിയെങ്കില്‍ ജീവിതം എന്നത്‌ അന്വേഷണ ത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയുള്ള യാത്രയാകുന്നു. ആസ്വദിക്കാനുള്ള കാമം മനുഷ്യന്റെ (പുരുഷന്‍) ബലഹീനതയായി മാറുമ്പോള്‍ സ്നേഹത്തിന്‌ സ്ഥാനമില്ലാതെ വരുന്നു. പ്രണയമില്ലാത്ത കാമത്തെ ഓഷോയെദോലുള്ള ദാര്‍ശനികര്‍ എതിര്‍ക്കുന്നു - (പ്പഞ്ചധര്‍മ്മങ്ങളില്‍ ഏറെ ശ്രേഷ്ഠമായ പ്രത്യുല്പാദനം രതി പ്രക്രിയയിലൂടെ നടക്കുന്നു. സൃഷ്ടി എന്ന പ്രകിയക്കാധാരമായ തുകൊ “ പവിത്രമായ അനുഷ്ഠാനമായി രതിയെ ക ദവന്നിരുന്നു. പുരുഷനും സ്രതീയും തമ്മിലുളള ശരീരൈക്യം സൃഷ്ടിയുടെ പ്രാപഞ്ചികധര്‍മ്മത്തിന്റെ യദാര്‍ത്ഥ മാനവീയ (പ്രതിരൂപമാണ്‌ (കരുണാകരന്‍, 2001: 82). (്രപഞ്ചസ്യഷ്ടിയുടെ പരിണാമ വിധേയമായ രൂപങ്ങളുടെ ഒന്നാകലും (പപഞ്ചചയവുമായിവരുന്നു രതി. 51 ശൂന്യതയില്‍ നിന്ന്‌ രൂപം പ്രാപിച്ചഭത ഉണ്മ. ഈ ഉണ്ബയെയും ഇല്ലായ്മയെയും തമ്മില്‍ ബന്ധിദിക്കുന്ന ലചരടാണ്‌ കാമം (മാത്യു വെല്ലദൂര്‍, 2003: 68). ശൂന്യതയില്‍ നിന്ന്‌ ഉണ്മയിലേക്കടും ഉണ്മയില്‍നിന്ന്‌ ശൂന്യത യിലേക്കും സഞ്ചരിക്കാനാവാതെ വെറും വികാരത്തിന്റെ ഉപരിതലസ്പര്‍ ശിയാകുന്നതുകൊ ാഞണ്‌ കൈയേറ്റസമാനമായ രതിസംഗമം നടന്നു വരുന്നത്‌. പ്രണയത്തിന്റെ അവാസ്തവികമായ, വികാരത്തിന്റെ ഇളക്കം തടുലായ കാമം ആവശ്യചെടുമ്പോഴാണ്‌ ആധിപത്യ മനോഭാവങ്ങളും ബലാത്സംഗങ്ങളും കടന്നുവരുന്നത്‌. സത്തയിലേക്കുളള യാത്ര പെണ്ണിന്റെ ലൈംഗികതയിലേക്കുളള യാത്രയാകലും ആവുന്നു. സ്വത്വം ഭതടിയുളള യാത്രയുടെ പ്രതിഷഘനങ്ങളാകുമ്പോഴാണ്‌ കാമത്തിന്‌ ജീവിതത്തിന്റെ അര്‍ത്ഥവ്യാപ്തി കൈവരുന്നത്‌. അതുകൊ ഠാണ്‌ എമിലിസോള, റിച്ചാര്‍ഡ്സന്‍, ടോണി മോറിസന്‍, മാധവിക്കുട്ടി എന്നിവരുടെ കൃതികള്‍ക്ക്‌ ജീവിതത്തിന്റെ അര്‍ത്ഥവ്യാപ്തിയുടെ പരിധി യില്‍ നിലകൊള്ളുവാനായത്‌. ഈ യാത്ര വൈകാരികതലങ്ങളെ സ്പര്‍ശിച്ചുകൊ ൦ വ്യക്തിതാല്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്കി എഴുത്തുകാരന്‍ സ്വന്തം സുഖവും വായനക്കാരന്റെ സുഖവും ഉട്ടിയുറ കിക്കുമ്പോഴാണ്‌ കാമം ജീവിയുടെ ഉപരിതല ആവശ്യങ്ങളിലൊന്നായി തീരുന്നത്‌. കാമോദ്ദീപകമായ സ്നേഹത്തിന്‌ ഒരൊറ്റ അര്‍ത്ഥമേയുള്ടൂ. ഞാനായിരിക്കുന്ന അവസ്ഥയില്‍ എന്റെ സത്തയിലുണരുന്ന എന്റെ പങ്കാളിയുമായി അവന്‍ അല്ലെങ്കില്‍ അവള്‍ ആയിരിക്കുന്ന അവസ്ധയില്‍ അവളുടെ സത്തയില്‍ ലയിച്ചുചേരക (എറിക്‌ ദ്രഹാവ്‌, 2002; 52), അവസ്ഥകളുടെ ഒന്നാകലാണ്‌ രതി. പ്രപഞ്ചത്തിന്റെ നിലനില്പ്‌ തന്നെ സത്ത വീ ടുക്കമുന്നതിലാണ. അവിടെ പ്രകൃതിയിലേക്കു മടങ്ങുക എന്ന ദിവ്യരഹസ്യം ഉടലെടുക്കുന്നു. “പ്രകൃതിക്ക്‌ പദുരൂഷനെക്കാള്‍ ആവശ്യം സ്ത്രീയെക്കൊ ാണ്‌” (ഒഷോ, 2000: 147). പ്രകൃതിഭേദങ്ങളുടെ ഒന്നാകല്‍ പ്രകൃതിതന്നെ ആഗ്രഹിക്കുന്നു. ഭേദങ്ങള്‍ക്ക്‌ വിവിധ രദൃപങ്ങളാണ്‌. ഭേദങ്ങള്‍ പും-സ്രതീ ലിംഗങ്ങള്‍ സ്വീകരിച്ചവരാണ്‌. കര്‍തൃയത്വവുമായി ബന്ധാകെട്ട പറുരുഷഭേദങ്ങള്‍ക്ക്‌ അമിതപ്രാധാന്യം നല്കി 52 M(OISBOONAD (പാധാന്യം കുറച്ച്‌ ഉപകരണസമാനമായ പങ്കാണ്‌ സ്(തീക്ക്‌ രതിയില്‍ നല്കിഷോന്നത്‌. (പ്കൃതിഭേദങ്ങങായ ആണ്‍പെണ്‍ദഭേദങ്ങളുടെ നിരാസത്തിലദൃടെ ഒന്നാകുക എന്നത്‌ സര്‍വ്വ ഐഷശ്വര്യങ്ങള്‍ക്കും നിദാനമാണ്‌ എന്ന കാഴ്ചഷാടാണ്‌ ഈശ്വരനുമായി ബന്ധാകെട്ടയിടങ്ങളെല്ലാം രതിക്രീഡക്ക്‌ വളരെ പ്രാധാന്യം കൊടുത്തുപോന്നത്‌. (കൃതിഭേദങ്ങളുടെ (്തീകാരാധന ലോകം മുഴവന്‍ തന്നെ നിലനിന്നിരുന്നതായി കാണാം. മീക്കദേവാലയങ്ങളും രതി(കീഡാചിത്രങ്ങള്‍ പതിച്ച ചദുവരുകളോടു കൂടിയവയാണ്‌. ഈശ്വരന്‌ കനസ്യകാദാനം നടത്തുന്ന വിവിധ ചടങ്ങുകള്‍ ആരാധനാലയങ്ങളില്‍ നിലനിന്നിരുന്നു. (പകൃതിഭേദങ്ങളിലൊന്നായ സ്രതീഭേദത്തെ കേവല വികാരത്തിന്റെ ശമനമാര്‍ഗ്ഗമായി കാണുന്നതു കൊ ഠാണ്‌ സ്ത്രീയുടെ കന്യകാത്വം തകര്‍ക്കല്‍ പുരുഷന്റെ അല്ലെങ്കില്‍ പുരുഷവ്രകൃതിയുടെ കര്‍മ്മമായി അധംഃപതിച്ചത്‌. കന്യകയെ ദേവന്‌ നേദിക്കുക, കന്യകാത്വം ആരാധനാലയങ്ങളുടെ പടിക്കല്‍ കാഴ്ച വെക്കറുക, കന്യകയുമായി ആവശ്യാനുസരണം രതി(കീഡയിലേര്‍കഷ്ടൊന്‍ അധികാരംകൊടുക്കുക തുടങ്ങിയ ചടങ്ങുകള്‍ നടത്തിവന്നത്‌ ഇത്തരമൊരു മനോഭാവത്തിന്റെ പ്രതിഷഘനമാണ്‌. രതിയെ പാപബാോഗധ വുമായി ബന്ധാകെടുത്തുകയും സദാചാരസങ്കല്പത്തിലൂടെ സ്തീയെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. സദാചാരസംരക്ഷണം സ്ത്രീ യുടെ മാത്രം കടമയായി മാറ്റകെട്ടു. അത്‌ സ്തീയെ സ്വന്തം സത്തയില്‍നിന്ന്‌ അകറിക്കളയുകയും പ്ൂരുഷന്‌ ആവശ്യത്തിന്‌ രതി സ്വീകരിക്കാനുള്ള ഉപകരണമായി മാറ്റകെടുകയും ചെയ്തു. പ്രകൃതി ഭേദങ്ങളിലൊന്നായി സ്വന്തം സത്ത ഉള്‍ക്കൊ സ്ത്രീകളുടെ സാഹിത്യ ത്തില്‍ യദാര്‍ത്ഥ ്രകൃതിഭേദങ്ങളുടെ വിലയം ക ടുക്കാം. മനുഷ്യന്റെ ആന്തരിക ചോദനകളെ നിയന്ത്രിക്കുന്നത്‌ സമദൃഹം കുടുംബം മതം തുടങ്ങിയവയാണ്‌. ആത്മരപകാശനത്തിനുള്ള ഉപാധി യാണ്‌ കല എന്നിരിക്കെ ആത്മചോദനകളുടെ സ്ഷൃര്‍ത്തീകരണവും സാഹിത്യത്തിലൂടെ സാധ്യമാകുന്നു - കാമവമുമായി ബന്ധാകെട്ട്‌ ഈശ്വ രന്‍മാര്‍ തന്നെ കല്പിതമായി. പുരാതന ഗ്രീസിലെ പാന്‍, മധ്യകാല ഗ്രീസിലെ റ്രിയാപൂസ്‌, ഇറ്റലിയിലെ മ്യമൂട്ടിനുസ്സ്‌, ട്യദ്ൃട്ടോണിക്ക്‌ വര്‍ഗ്ഗക്കാ രുടെയും സ്ക്കാന്‍ഡിഭനോമിയക്കാരുടെയും ഗ്രീക്കോ, സ്പെയിനിലെ ഹോര്‍ട്ടനെസ്റ്‌ എന്നീ ഈശരന്മാരെല്ലാം ലിംഗസ്വരൂപന്മാരാണ്‌ (നാരായണമേനോന്‍, 1983: 227). 53 ഭാരതത്തിന്റെ കാമദദവനും രതീദേവിയും ഈ സങ്കല്പത്തിന്റെ സൃഷ്ടികളാണ്‌. ശിവന്റെ ലിംഗപദൂജയാണ്‌ നടത്തി വരുന്നത്‌. അതുകൊ മതന്നെ കാമവും ഭക്തിയും ഏറെ ബന്ധാകെട്ട നില്ക്കുന്നതായി കാണാം. ദേവദാസി സ്രമ്പദായം തന്നെ രൃപംകൊ ത്‌ രക്തിയുടെ നിറവിലാണ്‌. സ്രത്രീകളെ ഈശ്വര തമദല്യമായി കരുതുകയും ജന്മം കൊടുക്കുക എന്ന പ്രക്രിയ ഈശ്വരന്റെ കനിവായി മാറുകയും ചെയ്തഭകോള്‍ നിലനില്പിന്റെ ആവശ്യാര്‍ത്ഥം സ്ത്രീപുരുഷന്മാരുടെ ഭയോനിലിംഗങ്ങള്‍ പ്ജാവിഷയങ്ങളായി. സംഭോഗങ്ങള്‍ മനസ്സിന്റെ ആവശ്യത്തിലഷുറം ലിംഗങ്ങളുടെ ആവശ്യമായി മാറി. “ജീവാത്മവും പരമാത്മാവും തമ്മിലുളള ഐക്യത്തിന്റെ പ്രതീകമായി, മോക്ഷത്തിന്റെ പ്രതീകമായി സംഭോഗശില്പങ്ങളെ വ്യാഖ്യാനിക്കമുന്ന പണഡിതമ്മാരു ” (കരുണാകരന്‍, 2001:78), ജീവാത്മാവ്‌ സ്രതീയും പരമാത്മാവ്‌ പുരുഷന മായി വേര്‍തിരിക്കകെട്ുഭഷോള്‍ സംഭഭാഗത്തിന്‌ സത്തനഷ്ടമാവുകയും ലൈംഗികസുഖം എന്ന അര്‍ത്ഥ കല്പന കൈവരുകയും ചെയതു. “അമ്പലങ്ങളിലും ദേവാലയങ്ങളിലും ഭക്തജനങ്ങളെ സംസ്കരി ച്ചെടുക്കുന്നതിനാണ്‌ രതി(കീഡകള്‍ വര്‍ണ്ണിക്കുന്ന ചാരുശില്പങ്ങളും കൊത്തുപണികളുമെല്ലാം ഉ ഠയിരിക്കുന്നത്‌ എന്ന്‌ അഭി്രായചെടുന്ന ചിന്തകന്മാരു “ (കരുണാകരന്‍, 2001). കാമവുമായി ബന്ധാകെട്ടു കൊ ാണ്‌ നാഗാരാധനപോലുള്ള (കമങ്ങളും നിലവില്‍വന്നത്‌. ബൈബിളില്‍ പാമ്പ്‌ കാമത്തിന്റെ പ്രതിരൂപമായി മാറുന്നു - സര്‍ഷം പാപത്തിന്റെ ഷ്വം ഹവ്വ എന്ന സ്ത്രീയെ തീറ്റിച്ച്‌ വഴിപിഴച്ചവളാക്കി മാറി. സ്ത്രീകള്‍ മുടിയടിച്ച്‌ 33930 രീതികളും നിലനില്ക്കുന്നു. കന്യകാത്വം ഈശ്വരന്‌ കാഴ്ചവെക്കുന്ന ഏര്‍കാട്‌ നാടിന്റെ ഐഷശ്വര്യത്തിനായി നടത്തിവരുന്ന; - ഈശ്വരന്‍ താന്‍തന്നെയായഷോഴാണ്‌ ദേവദാസി സ്രമ്പദായം എന്ന വേശ്യാവ്യത്തി നിലവില്‍വന്നത്‌. കന്യകയെ ദാനം ചെയ്യുക, കന്യകാത്വം നശികിക്കുക തുടങ്ങിയവ തങ്ങളുടെ കര്‍ത്തവ്യ ങളായി ഈശ്വരന്റെ പ്രതിരൂപങ്ങള്‍ കരുതിദോന്നു. സ്തീക്ക്‌ സ്വന്തം ശരീരത്തിന്മേലും സ്വത്വത്തിന്മേറും അധികാരം നഷ്ടകെട്ടു. സ്വാതന്ത്രവും അവസരങ്ങളും നിഷേധിക്കകെട്ടഷോള്‍ ലൈംഗികബന്ധ ങളൊക്കെ പീഡനങ്ങങായി അവള്‍ക്ക്‌. യധദാര്‍ത്ഥസത്തയിലേക്കുളള യാത്ര സൂഗമമല്ലാത്ത അവസ്ഥയില്‍ സ്ത്രീകള്‍ അവനവനിലേക്കമും സ്വന്തം വര്‍ഗ്ഗത്തിലേക്കമും തിരിഞ്ഞു. (പകൃതിഭേദങ്ങള്‍ ഒന്നാകുന്നതിനു പകരം ഭേദങ്ങളില്‍തന്നെ നിലനിന്ന. 54 സ്ത്രീപൂരുഷഭേദങ്ങള്‍ അവനവന്റെ സ്വത്വത്തിലുള്‍ച്ചേരുമ്പോ ടാവണം സ്വവര്‍ഗ്ഗരതിയിലേക്ക്‌ തിരിയുന്നത്‌. പ്രകൃതിഭദങ്ങങുടെ ഈ തിരിച്ചറിവിന്‌ വ്യത്യസ്തമായ തലങ്ങങു ° സ്ത്രീ തന്റെ ഇണയായി സ്ത്രീയെത്തന്നെ തെരഞ്ഞെടുക്കുമ്പോള്‍ തനിക്കു നഷ്ടമായ സ്വത്വവും അധികാരവും തീരിച്ചദുപിടിക്കുന്നതായി അവകാശകെടുന്നു : അത്‌ തന്നെ ഉപകരണമാക്കിയ പറുരുഷനോടുളള പ്കപോക്കലോ സ്വാത ന്ത്യവമും അവസരങ്ങളും നേടിയെടുക്കറുന്നതോ സംഭദാഗത്തിലെ അവയവ പ്രാധാന്യത്തെ നിഷേധിക്കലോ ആയി കണക്കാക്കുന്നു. ഈ (്രവ്ണതകളെല്ലാം സ്ര്രീയെ പ്രണയിക്കുന്ന സ്ത്രീകളില്‍ ക ദുവരുന്നു. സമൂഹത്തിന്റെ ഇടപെടലും സദാചാര വികലചിന്തകളും സ്ത്രീ പ്രണയിനികള്‍ക്ക്‌ കടുത്ത നിരാശത സമ്മാനിക്കുന്നു. സ്ര്രീകള്‍ സ്വവര്‍ഗ്ഗ സംഭോഗം നടത്തുന്ന പതിവ്‌ പ തന്നെ നിലനിന്നിരുന്നു. പ്‌ ത്തെ റോമില്‍ ലജ്ജയുടെ അതിദേവതയായിരുന്ന പോഡിസിറ്റയ്ക്കും സശീല്യത്തിന്റെ അതിദേവതയായ ബോണാസീക്കും വഴിപാടായി സ്ത്രീകള്‍ സ്വവര്‍ഗ്ഗസംഭോഗം നടത്തുക പ്തിവായിരന്നു (നാരായണമേനോന്‍, 1983: 234). (കിസ്തുവിനുശേഷം നാലും അഞ്ചും നൂറ്റാ ുകളില്‍ രചിക്കകെട്ട വാത്യായനന്റെ “കാമസൂത്ര്ത്തില്‍ൽ പരിഷ്ടിക്‌ എന്ന അദ്ധ്യായ ത്തില്‍ ഇതിനെക്കുറിച്ചുള്ള പ്രതിപാദ്യം കാണാം. ദ(ഹായിഡിന്റെ അഭിപ്രായത്തില്‍ എല്ലാവ്യക്തികളിലും സ്ത്രൈണവും പനരുഷവുമായ ഘടകങ്ങളുഒ ന്നും സ്ത്രീക്ക്‌ സ്രതീയിലും പുരുഷന്‌ പുരുഷനറളളതുമായ പാരുഷ/സ്മെത്രണ ഭാവങ്ങളോടുളള താത്പര്യങ്ങളാണ്‌ സ്വവര്‍ഗ്ഗ രതിക്കാധാരം എന്നുമാകുന്നു ഒരാളുടെ സ്വവര്‍ഗ്ൃരരതീവാസന ദൂരീകരിക്കുക എന്നതാണ്‌ അനുഭവം എന്നെ പഠികിച്ചിട്ടുളളത്‌. വിശേഷിച്ച്‌ അനുകമൃലകരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇത്‌ സാധ്യമാകു എന്നാണ്‌ എന്റെ അനുഭവം (ദ്രഹഫായ്ഡ്‌, 2003 : 501). സ്വവര്‍ഗ്ഗരതിയെ സമദൃഹം ഇന്നും അംഗീകരിക്കുന്നില്ല. സ്വവര്‍ഗ്ഗരതി കുറകരമായി കരദതുന്ന ഒരു നിയമസംഹിതയാണ്‌ ഇവിടെ നിലനില്ക്കുന്നത്‌. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 377 വകുഷു പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണ്‌. സാമൂഹിക 55 സദാചാരമൂല്യങ്ങളോ നിയമ സംവിധാനമോ തങ്ങള്‍ക്ക്‌ പിന്തുണ നല്കുന്നില്ലെന്ന്‌ കാണുന്ന (്രണയിനികള്‍ ആത്മഹത്യയുടെ വഴി തേടുന്നു. സ്തീയെ ശരീരം മാ്രമായി കാണുകയും ശരീരത്തിനുമേല്‍, സ്തീയുടെ സ്വകാര്യതയ്ക്കുമേലുളള അ(കമമാണ്‌ അവളെ തകര്‍ ക്കാനുള്ള പ്രധാന പോംവഴി എന്നു മനസ്സിലാക്കുകയും ചെയ്ത ആധിപത്യബോധം ബലാത്സംഗങ്ങൾക്ക്‌ കളമൊരുക്കി. സര്‍വ്വ ഐശ്വര്യ ള്‍ക്കും കാരണക്കാരായി ക രുന്ന സ്തീയെ തകര്‍ക്കുന്നതാണ്‌ ഏറവും വലിയ പ്രതികാര നടപടി എന്നു കം ത്തി. യുദ്ധങ്ങളും വര്‍ഗീയ കലാപങ്ങളും ഏതുതരത്തിലുമുള്ള പകരം വീട്ടലുകള്‍ക്കും സ്തീകളെ കരുവാക്കി. സ്ത്രീപുരുഷസംഗമങ്ങള്‍ പ്രകൃതിസത്തയുടെ അനിവാര്യതകളല്കാതായി. സത്തതേടിയുള്ള സഞ്ചാരമാര്‍ഗ്ഗം അവഗണന യുടെയും പാരതന്ത്രയത്തിന്റെയും നിര്‍ബന്ഥിത വേഴ്ചയുടെയും ഉടു വഴികളായഷോള്‍ സ്തീകള്‍ പരസ്പരം (പ്രണയിക്കാന്‍ ഒരുസ്പെട്ടു. പ്രുഷനും സ്ത്രീയും തമ്മിലുളള അകലം തുടരുകയും പൃരുഷന്റെ മേധാവിത്തത്തെക്കുറിച്ചുളള ബോധം പുരുഷനോടുള്ള വെറുക്ും അവിശ്വാസവറുമായി വളരുകയും എതിര്‍ലിംഗത്തില്‍പെട്ടവരോട്‌ എന്തും തുറന്നുപറയുവാന്‍ സാധിക്കാതിരിക്കുകയും വിവാഹ ത്തിലുടെയല്കാതെ സ്രതീപുരുഷ സംഭോഗം വിലക്കക്ടുകയും ചയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സ്വവര്‍ഗ്ഗരതി വര്‍ദ്ധിക്കുവാന്‍ സാധ്യത നിലനില്ക്കുന്നു (സെബാസ്റ്ന്‍, 2003:25), സ്വവര്‍ഗ്ഗരതി പ്രക്ൃതിഭേദങ്ങങില്‍ ര മകൂട്ടരുടെയിടയിലു കിലും സ്ത്രീകളെ സദാചാരത്തിന്റെ വിലക്കുകള്‍ ഏറെ ബന്ധികിക്കുന്നതു കാണാം. പുരുഷ (പ്കൃതിയുടെ ഭേദത്തിന്‌ സാമൂഹികമായ അന്റ ശാസനങ്ങള്‍ അത്രത്തോളം ഏല്ക്കേ ിവരുന്നില്ല. വീവേചനത്തിനെതിരെയും സ്വാതന്ത്രയത്തിനുവേ ിയുമുടള പോരാട്ടം ഇവിടെയും സ്തീകള്‍ ആരംഭിച്ചു കഴിഞ്ഞു. 1.3. നോവല്‍സാഹിത്യത്തിലെ സ്ത്രീയങ്കല്പം “ഓരോ കാലത്തും സമൂഹത്തെ നിയന്ത്രിക്കുന്നത്‌ അതാതു കാലത്ത്‌ അധീശത്വം വഹിക്കമുന്ന വര്‍ഗ്ഗത്തിന്റെ ആശയങ്ങളായിരിക്കും” എന്ന 50 മാര്‍കസിസ്റ്റുവചനം സാഹിത്യത്തിനും ബാധകമാണ. സാഹിത്യ ശാഖകളിലൊക്കെത്തന്നെ അതതുകാലത്തെ അധീശത്വസങ്കല്‍ക്ങ്ങ ളാണ്‌ മുഴങ്ങിക്കേട്ടിരുന്നത്‌. സമഗ്ജീവിതാവിഷ്ക്കരണമാണ്‌ നോവലെ ന്നീരിക്കെ വിവിധ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്ന നോവലിസ്റ്റുകള്‍ സ്ത്രീക്ക്‌ ജീവിതം ഉ ന്നോ സ്ത്രീയുടെ ജീവിതം അവതരിഷി ക്കേ താണ്‌ എന്നോ കരുതിയിരുന്നില്ല. പരുഷ സുഖങ്ങള്‍ക്കു വേ വിയും സമദൃഹത്തെ തീറിദ്ോോറ്റുവാനും മാത്രമുള്ള ജീവിതങ്ങഭാണ്‌ അവരദുടേത്‌ എന്നാണ്‌ കരുതിഷോന്നത്‌. വികാരവിചാരങ്ങളും തനത ഭിപ്രായവുമുള്ള സ്തീകളെ ആവിഷ്ക്കരിച്ചുതുടങ്ങിയത്‌ വളരെക്കാല ങ്ങള്‍ക്കുശേഷമാണ്‌. പാശ്ചാത്യലോകത്ത്‌ ടോള്‍സ്റ്റോയ്‌, ദസ്തേയ്വ്സ്കി, മൊറോവിയ, ഡി.എച്ഛ്‌.ലോറന്‍സ്‌, കാമ തുടങ്ങിയവര്‍ (പസിദ്ധരാണ്‌. ഭാരതീയ നോവല്‍ സാഹിത്യത്തില്‍ ദേവീത്വം കദ്ഷിച്ചകൊ ൦ അടിമയാക്കിമാറ്റുന്ന സ്ത്രീകദാപാത്രങ്ങളെയാണ്‌ അവതരിഷക്ിച്ചത്‌. ടാഗദൂറും ൫(പംചനം ബങ്കിംചന്ദ്രനുമെല്കാം സ്ത്രീത്വത്തിന്റെ വീഭിന്ന മുഖങ്ങള്‍ ചി(തീകരിച്ചവരാണ്‌. ടാഗോറിന്റെ 'ഗോറ്യിലെ ആനനുമയി, റിറെകി'ലെ ക്ഷേമങ്കരി തുടങ്ങിയവര്‍ മാത്യത്വത്തിന്റെയും സ്ഭനഹ ത്തിന്റെയും (പ്രതിരൂപങ്ങളാണ്‌. അന്ന്‌ സമദൃഹത്തില്‍ നിലവിലിരമന്ന സ്ത്രീസങ്കല്പങ്ങളില്‍ ഒരുചുവടുകടൂടി മുദന്നോട്ടുവെച്ച്‌ ടാഗോര്‍ ശക്തരായ സ്രതീകദാപാത്രങ്ങളെ സ്ൃഷ്ടിക്കുകയു ഓയി. സ്വാത ന്ത്യവും മോചനവും നേടാന്‍ എന്തും വെടിയാന്‍വരെ തയ്താറാവമന്ന അമ്മയെ ടാഗോര്‍ അവതരിദിക്കമുന്നു. 'യോഗായോഗി'ല്‍ “സത്താന ത്തിനുവ റിയും നഷ്ടകെ്ടുത്തിക്കളയാന്‍ വയ്കാത്തതായി ഒന്നു “ ലോകത്തില്‍, മനുഷ്യന്‍ മോചനമാഗ്രഹിക്കുമ്പോള്‍ അവനെ പിടിച്ചു നിര്‍ത്താന്‍ ഒന്നിനുമാവില്ല (ടാഭഗാര്‍, 305) എന്ന്‌ പറയുന്ന അമ്മയെ കാണാം. ഇത്തരം അമ്മമാര്‍ വ്യക്തിത്വബോധമുളളവരും സ്രതീത്വം ആഗ്രഹിക്കുന്നവരുമാണ. ദ്രപംചന്ദും വൈവിധ്യമാര്‍ന്ന മാതൃഭാവങ്ങള്‍ക്ക്‌ ജന്മദമകി. രംഗഭൂമി യിലെ നല്ല അമ്മ (ജാഹ്നവി), മകന്‍ തള്ളിക്കളഞ്ഞ പെണ്‍കുട്ടിയെ ജാതിമത ചിന്തകള്‍ വെടിഞ്ഞ്‌ പുത്രവധുവായി സ്വീകരി ക്കുന്ന ധനിയ (ഗോദാന്‍), വിവാഹം കഴിച്ചയക്കാത്ത പെണ്‍കുട്ടികളെ ക്കൊ 3 ബുദ്ധിമുട്ടുന്ന അമ്മ കല്യാണി (നിര്‍മ്മല) തുടങ്ങിയ സ്തീ കദാപാത്രങ്ങള്‍ ശക്തമായി നിലകൊള്ളുന്നു. മദുല്‍ക്ക്രാജ്‌ ആനനിന്റെ ഗരി രാജറാവുവിന്റെ ലിറ്റില്‍ മദര്‍, ആര്‍.കെ.നാരായബന്റെ ദീ ഡാര്‍ക്‌ 57 റമൃംതുടങ്ങിയ നോവലുകളിലെല്ലാം സ്നേഹമയികഭായ അമ്മമാ രെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കുടുംബത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി ഷോകുന്ന, സ്ത്രീത്വത്തിൽ വേവലാതികൊള്ളുന്ന അമ്മമാരാണ്‌ ആധുനിക നോവലില്‍ (്പത്യക്ഷകെടുന്നത്‌. മാതൃത്വമെന്നതുപോലെ ഭാര്യാത്വവും സ്ത്രീത്വത്തിലദ്ൃന്നിക്കൊ ൦ ആവിഷ്ക്കരിക്കകെട്ടിട്ടു “© പറുരുഷാധിപത്യത്തിന്റെ വാഴ്ചയില്‍ അടിമ ത്തവും വിവേചനവുമനുഭവിക്കുന്ന ഭാര്യമാര്‍ക്ക്‌ എറെപറയുവാനു കും. എന്നാല്‍ അതൊന്നു കേള്‍ക്കുവാഭനാ അംമീകരിക്കുവാനോ ആരും തയ്കാറായിരുന്നില്ല. ഇംഗ്ലീഷ്സാഹിത്യത്തില്‍ ചാസറുടെ Bone റിടെയില്‍സിലെ ഗ്രിസില്‍ഡ, ഷേക്സ്പിയറുടെ ടെയ്മിങ്‌ ഓഹ്‌ ദ ഘറമൂവി'ലെ കെയ്റ്റും ആദര്‍ശഭാര്യമാരാണ്‌. പാതീി(വത്യം സംരക്ഷിക്കു Mas പതിഹിതം അനുസരിക്കുന്നവളുമായ ആദര്‍ശഭാര്യമാരെ സ്യഷ്ടിച്ച്‌ സ്രതതീയുടെ ലോകം ചുരുക്കിക്കളയാന്‍ ശ്രമിച്ചു. എന്നാല്‍ വ്യക്തിത്വവും സ്വാതന്ത്രവും മോഹിച്ച, (പകടികിച്ച ഭാര്യമാരെ സ്യഷ്ടി ക്കാന്‍ ബങ്കിംങ്ചന്രന്‌ കഴിഞ്ഞിട്ടു :- ഭര്‍ത്താക്കന്‍മാരുടെ സ്വാര്‍ത്ഥത യക്കെതിരെ (്തീകരിക്കുന്ന ഭാര്യമാരാണ്‌ വിഷവ്യക്ഷം, ച(ദശേഖര്‍ എന്നീനോവലുകളിലുള്ളത്‌. എന്നാല്‍ ഏതു (്രതികരണവും ഭര്‍ത്യപദ ത്തില്‍ സമര്‍ഷിക്കേ അവസ്ധയിലേക്ക്‌ നോവല്‍ കൊ മദുചെന്നെ ത്തിക്കുന്ന. സ്ത്രീക്ക്‌ സമൂഹത്തിന്റെ വിലക്കുകളെ അതിജീവിക്കുക അത്ര എഭുദ്മായിരുന്നില്ല. അതിന്‌ സംഘടിത ശക്തിയുടെ പിന്തുണ വണം. അവിടെയാണ്‌ ശക്തിപകരുകയും കരമുത്തുകാണിക്കകയും ചെയ്യാന്‍ ഭനോവദിസ്റ്റുകള്‍ക്ക്‌ കഴിയുന്നത്‌. ഇബ്സനെഷോലെ തെളിഞ്ഞവ്യക്തിത്വവും ജീവിതത്തോടുള്ള വ്യക്തമായ കാഴ്ചകാടും സാമൃഹ്യസ്ഥിതികളില്‍ മാറ്റംവരണമെന്ന വാഞ്ഛയമമുള്ളവര്‍ക്കു മാത്രമേ അത്തരത്തില്‍ രചനയിലേര്‍ക്ടൊന്‍ കഴിയൂ. വീടിനുളളിലെ സ്രതീവ്യക്തിത്വങ്ങളെ ആവിഷ്കരിക്കുക എന്ന രീതിയില്‍ നിന്നുവിട്ട്‌ വീടിനുപുറത്ത്‌ ജീവിതം ക ത്തുന്നവരാണ്‌ ആര്‍.കെ. നാരായണന്റെ സാവിത്രി (ദി ഷെല്‍ട്ടര്‍), മുല്‍ക്കരാജ്‌ ആനനിന്റെ ഗരി (ഗരി) എന്നിവര്‍. ബിമല്‍മി്രയും ആശാപര്‍ണ്ണാ ദദവിയുമെല്ലാം സ്വാതന്ത്യ മോഹികളായ ഭാര്യമാരെ സൃഷ്ടിച്ചവരാണ്‌. 'വിലയ്ക്കദവാങ്ങാം', പ്രദേപ്രതിശ്രുതി, സൂവര്‍ണ്ണലത്‌, തുടങ്ങിയ നോവലുകളിലെ സ്തീ കദാപാത്രങ്ങള്‍ ആഗിപത്യവും യാലാസ്ഥിതിത്വവും രമഡമൂലമായി ത്തീര്‍ന്ന്‌ 58 അവയുടെ പ്രതീകങ്ങായ അമ്മായിയമ്മയോടും ഭർത്താവി നോടും ജീവിതാന്ത്യംവരെ ഏറ്റുമുട്ടാന്‍ തയ്യാറായവരാണ്‌. നോവലില്‍ സ്ത്രീക്ക്‌ കലപിച്ചിരിക്കുന്ന മറ്റൊരു ഭാവം കാമുകീ ഭാവമാണ്‌. ആത്മബന്ധവും പ്രണയവും ഈ കാമുകീത്വത്തിലാവിഷ്ക രിക്കാന്‍ നോവലിസ്റ്റുകള്‍ ശ്രമിക്കുന്നു. സര്‍വ്വഗുണസമ്പന്നകളായ കാമുകിമാരെയല്ലാതെ ഒഭനോവലില്‍ പ്രതിഷ്ഠിച്ചിരുന്നില്ല. അന്നാകരീന്‌ യിലെ അന്ന (ടാള്‍സ്റ്റോയ) പാവങ്ങളി'ലെ കൊസാത്ത്‌ (വിക്ടര്‍ യൂഗോ) കാമിലെ്യിലെ മാര്‍ഗരറ്റ്‌ (അലക്സാ ര്‍ഡ്യൂമ) എന്നിവര്‍ വിശ്വര്രസിദ്ധരായ കാമുകിമാരാണ്‌. കാമുകിമാരില്ലാത്ത ഭനോവലുകള്‍ വിരളമാണ്‌. കാമുകീത്വത്തിന്‌ പ്രണയനോവലുകളില്‍ മാ(്രമാണ്‌ (്രാധാന്യം കൊടുത്തുവരുന്നത്‌. നല്ല അമ്മ, നല്ല ഭാര്യ, നലല കാമുകി, എന്നിങ്ങനെ സ്ത്രീയില്‍ നിന്നു പ്രതീക്ഷിക്കുന്ന സ്രതീകര്‍ത്യത്വമുഖങ്ങളെ പുനഃ(പതിഷ്ഠിക്കാനേ പലനോവലു കള്‍ക്കും കഴിഞ്ഞിട്ടുള്ളു. സ്തീയെ സ്വതന്ത്രയാക്കറുന്ന സ്രതീത്വാവിഷ്കരണത്തിലേക്ക്‌ കടന്നുചെല്ലാന്‍ അക്കാലത്ത്‌ സാധ്യമായില്െന്നു കാണാം. 1.3.1. പഠശ്ചാത്യനോവലില്‍ സ്ത്രീകളോടുള്ള സമീപനം ലൈംഗികത വ്യക്തിയില്‍ സ്വാധീനം ചെലുത്തുന്ന വൈകാരികാ നുഭവമാണെന്ന്‌ സമര്‍ത്ധിക്കുന്ന നോവലുകളാണ്‌ പാശ്ചാത്യലോകത്ത്‌ ആദ്യം വിരിഞ്ഞത്‌. സ്രതീയം സ്രതീയുമായി ബന്ധാകെട്ട ജീവിത (ക്രമങ്ങളും മുഖ്യ വിഷയമായി അവതരികിക്കലെട്ടിട്ടു “ ആ നോവലു കളില്‍. മൊറൊവിയയുടെ കയം കാമവും ഡി.എച്ച്‌. ലോറന്‍സിന്റെ കന്യകയും ജിപ്സിയും, sail ചാറ്റര്‍ലിയൂടെ കാമുകന്‍ എമിലി സോളയുടെ നാന്‌ എന്നിവയൊക്കെ ആ വിഭാഗത്തില്‍കെട്ടവയാണ്‌. ഭാര്യാഭര്‍ത്യബന്ധത്തിനറെ ഉളഭുകളളികള്‍ തുറന്നു കാണിക്കുന്ന നോവ ലാണ്‌ കയും കാമവും. ഭാര്യയുടെ ഉടമസ്ധാവകാശത്തില്‍ നിന്നും അനുഭൂതിയു ഠകുന്നു എന്നു മനസ്സിലാക്കിയ നായകന്‍ ചിന്തിക്കുന്നത്‌ “ചിലര്‍ എന്റെ വീട്‌ എന്റെ നായ, എന്റെ മോദട്ടര്‍ എന്നൊക്കെ ഉടമസ്ധാവകാശത്തോടെ പറയാറള്ളത്‌ തികച്ചും അവിവേകത്തോ ടെയാണ്‌ എന്നാണ്‌ എനിക്കാദ്യം തോന്നിയത്‌ (മൊറോവിയ, 2002 : 53). പുരുഷാധിപത്യബോധം സ്തീക്കുമേല്‍ നേടുന്ന ഉടമസ്ഥാവകാശത്തെ എതിര്‍ക്കുന്നു “ ഈ നോവല്‍, 59 ഭാര്യയെ ഉള്‍ക്കൊളളുന്നവനും സയനദര്യം മാ്രമല്ല കുറവുകള്‍ ഓര്‍ക്കുമ്പോള്‍പോലും സംതൃപ്തി ലഭിക്കുകയും ചെയ്യുന്ന ഭര്‍ത്താവാണ്‌ ഇതിലുള്ളത്‌. സദാചാരസങ്കല്പത്തിനറെ വഴിവിട്ട മൂല്യബോധത്തെ തന്റെ തുരു ക്ചീട്ടുകൊ “ വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ്‌ ഡി.എച്ച്‌ ലോറന്‍സ്‌ നല്കുന്നത്‌. സ്രതീക്കുമേല്‍ അടിച്ചേല്‍ഷിക്കമുന്ന ലൈംഗികത ഒരിക്കലും അവര്‍ക്ക്‌ അനുഭവവേദ്യമാകുന്നില്ല. ഡി.എച്ച്‌ ലോറൻസിന്റെ കന്യകയും ജിപ്സിയും', ഒരു നാടോടിയുടെ ഭതികസാന്നിദ്്യം കുലീനയായ കന്യകയില്‍ ഉണര്‍ത്തിയ തീക്ഷ്ണവികാരങ്ങങാണ്‌ ലീ(തീകരിക്കമന്നത. വിവാഹത്തോടും ലൈംഗികബന്ധത്തോടും താല്പര്യമില്ലാത്ത നായിക മാര്‍ പ്രഞയിക്കുന്ന ക്ധയാണിത്‌. മനസ്സും ്രണയവും വിഭിന്നമായി ക്കാണാന്‍ ലോറൻസിന്‌ കഴിയില്ല എന്നതിനുദാഹരണമാണ്‌ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍. വിവാഹം മുഷിക്നാണെന്നും കെട്ടുപാടുകളില്ലാത്ത ജീവിതമാണ്‌ സ്ത്രീകള്‍ക്ക്‌ ആനന്ദം നദകുന്നതെന്നും ഈ നോവല്‍ വെളികെടുത്തുന്നു. സെക്സിന്റെ പോരായ്മയാണ്‌ സാമൂഹ്യ റ്രശ്നങ്ങള്‍ക്കൊക്കെ കാരണം എന്ന്‌ ലോറന്‍സ്‌ സമര്‍ത്ഥിക്കുന്നു. വിവാ ഹത്തെ രീരുത്വത്തിന്റെയും അടിമത്തത്തിന്റെയും അടയാളമായി ക്കാണുന്നു - ശരീരമുള്‍കെടെയുള്ള എല്ലാ ചേര്‍ച്ചകളുടെയും ബന്ധമായിരിക്കണം വിവാഹം. അന്നുവരെ ലൈംഗികതയുടെമേല്‍ ആധിപത്യം നടത്തിയ കുടുംബസാഹചര്യത്തെ ചോദ്യം ചെയ്തുന്നതാണ്‌ ഈ നോവല്‍. സ്രതീലൈംഗികതയെ അംഗീകരിക്കുന്ന ആളെ മാത്രമേ തനിക്കു സ്നേഹിക്കാന്‍ കഴിയു എന്ന്‌ ഉറക്കെ (്രഖ്യാപിക്കമുന്ന ലേഡിചാറര്‍ലി കപടസദാചാരബോധത്തോടുള്ള വെല്ലുവിളിയായി ഇന്നും നിലകൊളളുന്നു. സ്വന്തം നിസ്റഹായത പുരുഷന്റെ രതിയോ ടുള്ള ആര്‍ത്തിയുടെ വെല്ലുവിളിയാക്കിയ നാനയുടെ കയാണ്‌ നാന' (എമിലി സോള). മാംസഭശരീരത്തിനു പിന്നില്‍ സര്‍വ്വതും മറന്ന്‌ മണം പിടിച്ചെത്തുന്ന കാമകലയാണിത്‌. നാനയുടെ നഗ്നത വീറ്റ്‌ കാശു 9 ക്കുന്ന നാടകക്കാരനറും വേശ്യകള്‍ക്കറു പിന്നാലെ നടന്ന്‌ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പാതി(്വത്യം സൂക്ഷിക്കാന്‍ കഴിയാത്ത ഭാര്യയെ ക റ വിറളിപിടിച്ച മുഹ്ത്താഹ്‌ എന്ന കടുടുംബനാധനും സ്തീകള്‍ പദരുഷപരിചരണത്തിന്‌ മാ്രമുളളതാണെന്ന വിശ്വാസം വെച്ചുപൂലര്‍ ത്തുന്നവരാണ്‌. പുരുഷന്റെ കാമാസക്തിയോടുള്ള വെല്ലുവിളിയായി ജ്വലിച്ച്‌ എരിഞ്ഞടങ്ങുന്ന സ്തീയുടെ കയാണ്‌ നാന. 60 ഇറാനില്‍ നിരോധിക്കകെട്ട പെൺപക്ഷനോവല്‍ എന്നറിയകെടുന്ന കൃതിയാണ്‌ 'ആണുദങ്ങളില്ലാത്ത പെണ്ണുങ്ങള്‍ സാമൂഹിക ക്രമക്കേടുകള്‍, വൈവാഹിക, ലൈംഗിക (പ്ശ്നങ്ങള്‍ എന്നിവ ച വിക്കാണിക്കാന്‍ തയ്യാറായതുകൊ ദുമാത്രം നിരോധിക്കക്ട്ട കൃതിയാണിത്‌. പദുരൂുഷനന്‍്റെ മാത്രം കുത്തകയായിരുന്ന ലൈംഗികാനുഭവം സ്തീ ഈ നോവലില്‍ അവകാശദെടുന്നു - ആജ്ഞാനുവര്‍ത്തിയായിരുന്ന സ്തീ ലൈംഗി കാനുഭവം തങ്ങളുടെയും ആവശ്യമാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്ന കൃതിയാണ്‌ ഇത്‌. ചാരിത്രം എന്ന മീല്യലാബോധത്തെ അത്‌ ഒരു ദ്വാരം മാത്രമാണെന്ന ക ദുപിടുത്തത്തില്‍ അവരോധിക്കുന്നു മുനിസിന്റെ കധയാണിത്‌. ചാരിത്രയത്തിന്റെ പേരില്‍ സ്ര്രീയെ ചദിക്കാനനുവദി ക്കാത്ത സമൂഹത്തെ വെല്ലുവിളിക്കുന്ന “ഈ നോവല്‍. ലൈംഗികത വ്യക്തിത്വത്തിന്‌ അനിവാര്യമായിത്തീരുകയും പറുരദഷ ചെയ്തികള്‍ സ്തീക്ക്‌ അസഹനീയമായിത്തീരുകയും ചെയ്യുമ്പോള്‍ സ്വവര്‍ഗ്ഗലൈംഗികതയില്‍ ആശ്രയം ക ത്തും എന്ന ചിന്തയക്ക്‌ ആക്കം കൂട്ടുന്നു ഈ നോവല്‍. സ്തീക്ക്‌ രതി എന്നത്‌ സ്വത്വത്തി ലറുള്‍ച്ചേര്‍ന്ന മാനസിക ശാരീരിക പ്രകിയയാണ. പറദുരുഷന്‌ അത്‌ കേവലാനനുവറും വികാരശമനവുമായി മാറുമ്പോഴാണ്‌ അസഹനീയ മാകുന്നത്‌. പുരുഷവര്‍ഗ്ഗരതിയും സ്ത്രീവര്‍ഗ്ഗരതിയും തമ്മിലുളള അന്തരം സെകസിനോടുള്ള പുരുഷബോധവും സ്രതീബോധവും തമ്മിലുളള അന്തരമാണ്‌. മാനസികമായും ശാരീരികമായും അംഗീകരി ക്കുന്ന അപരനുവേ 1 ആഗ്രഹിക്കുന്ന ഭലഡിചാറ്റര്‍ലിയും നാനയും ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍” എന്ന കൃതിയിലെ നായികമാരും യദാര്‍ത്ഥ സ്രതീനിലപാട്‌ വ്യക്തമാക്കിയവരാണ്‌. 1.3.2, ആദ്യകാല പാശ്ചാത്യ നോവലിസ്റ്റുകള്‍ ശാസ്ത്ര, മനഃശാസ്ത്ത വിഷയങ്ങളും മനസ്സിന്റെ, (പ്രത്യേകിച്ചു സ്ത്രീമനസ്സുകഭുടെ നിഗൂഡതകളും ആദ്യകാല ഇംഗ്ലീഷ്‌ നോവലുകളില്‍ പ്രതിപാദിക്കകെട്ടിട്ടു “ 1536-ല്‍ റാബലേ എഴുതിയ ഗാര്‍ഡൻവായും പാനറദഗ്രൂവലും' (ഞ്ച്‌ എന്ന നോവലാണ്‌ പാശ്ചാത്യസാഹിത്യത്തിലെ ആദ്യത്തെ നോവല്‍. (കിസ്തുവര്‍ഷം 1001 നും 1015 നറും ഇടയില്‍ ജഷാന്‍ ഭാഷയില്‍ രചിച്ച ലേഡിപികി ബുമാറാസ്കിച്ച്‌ രചിീy Tale ഠf 6നni എന്ന നോവലാണ്‌ ആദ്യത്തേത്‌ എന്നും 61 തര്‍ക്കമു - ഡാനിയല്‍ ഡിഹോയുടെ റോബിന്‍സൻറ്രുസോ (1719), സ്വീഷ്റരിന്റെ ഗളിവേഴ്സ്‌ ്രാവല്‍സ്‌ (172൭) റിച്ചാഡ്സന്റെ പമീല (ഇംഗ്ലീഷ്‌, 1740) ജോണ്‍ ബനിയന്റെ പില്‍ഗ്രിംസ്‌ പ്രോഗ്രസ്സ്‌ (1768) എന്നിവ ആദ്യ ഭനോവലുകളായി എണ്ണകെടുന്നു. വാടുര്‍സ്കോട; ജയിന്‍ ഓസ്റ്റിന്‍, വില്യം താക്കറെ, ദ്രബാ 1 സഹോദരിമാര്‍, ജോര്‍ജ്ജ്‌ എലിയഡ്‌, ഹെ൯(ടി ജയിംസ്‌, ജോസ്‌ ഗ്യാല്‍സ്‌ വര്‍ത്തി, എച്ച്‌.ജി.വെല്‍സ്‌, വെര്‍ജീനിയ വദൃള്‍ഹ്‌ എന്നിവരാണ്‌ ആദ്യകാല ഇംഗ്ലീഷ്‌ നോവലിസ്റ്റുകള്‍. മനസ്സിന്റെ വ്യാപ്തിയിലേക്കും ജീവിതത്തിന്റെ ഗഹനതകളിലേക്കും തുടക്കം മുതല്‍ത്തന്നെ വ്യാപരിക്കറുന്നതായിരുന്ന (ഞ്ച്‌, റഷ്യൻ നോവലുകള്‍. വികടര്‍ യദൃഗോ, ബത്ധാക്ക്‌, മൊക്സാങ്ങ്‌ എന്നീ ്രഞ്ച്‌ ഭനോവദിസ്തുകളും ടോള്‍സ്റ്റോയ്‌, ദസ്തേയവ്സ്കി, തുടങ്ങിയ റഷ്യന്‍ നോവലിസ്റ്റുകളും മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങി ച്ചെന്നവരാണ്‌. തോമസ്മാന്‍, ഹെര്‍മന്‍ ഹെസ്ററെ, കാമു, സാര്‍ത്ര്‌ തുടങ്ങിയ ജര്‍മ്മന്‍ ഭനോവലിസ്റ്റുകള്‍ നോവലിനെ ഉന്നതമായ ബൌദ്ധികവ്യാപാരമാക്കി. 1.3.3, ആദ്യകാല പാശ്ചാത്യ സ്ത്രീ യോവലിസ്റ്റുകള്‍ 1752-ല്‍ ജനിച്ച ഷാനി ബേര്‍ണി ഇംഗ്ലീഷ്‌ നോവലിസ്റ്റാണ്‌. 'എമലീന സിസിലിയ, കാമില്ല ദി വാര്‍ഡന്‍ എന്നീ ദനാവലകള്‍ ഇവര്‍ രചിച്ചിട്ടു . ഇവരുടെ ഡയറിയും കത്തുകളും സംഭവങ്ങള്‍ നാടകീയമായി റിഷോര്‍ട്ടു ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നു. ജയിന്‍ ഓസ്റ്റിൻ (1775-1817) പ്രൈഡ്‌ ആന്റ്‌ പ്രെജുഡീസ്‌ എന്ന നോവലിലൂടെ പ്രശസ്തയായ ഇംഗ്ലീഷ്‌ നോവലിസ്റ്റാണ്‌. 'എമ്മ മാന്‍സ്‌ ഹീല്‍സ്‌ പാര്‍ക്ക്‌. പെര്‍ലുദവഷന്‍, സെന്റ്‌ ആന്റ്‌ സെന്‍സിബിലിറ്റി തുടങ്ങിയവയാണ്‌ പ്രധാന നോലവുകള്‍. ഷാര്‍ലറ്റ്‌ ഭ്ര 1 (1815-55) എമിലി സ്രോ 1 (1818-48) ആനി ബ്രോ 1 (1820-49) എന്നിവരടങ്ങുന്ന ദ്രബാ 1 സഹോദരിമാര്‍ ശക്തമായ നാടകീയത നിഴലിക്കുന്ന ദ്രപമ നോവലുകള്‍ എഴുതി (്രശസ്തരായവരാണ്‌. ജോര്‍ജ്‌ എലിയഡ്‌ (1819-80) 19-00 399 1ലെ വനിതാ നോവലിസ്റ്റുകളില്‍ ഏറ്റവും പാണ്ഡിത്യം നേടിയ നോവദലിസ്റാണ്‌. ആഡം ബഡോ, ദി മില്‍ ഓണ്‍ ദി ഹഫ്‌ളോസ്‌, സൈലാസ്‌ മാര്‍നര്‍ തുടങ്ങിയവയാണ്‌ ഇവരടെ (പ്രസിദ്ധ കൃതികള്‍. 62 ഉള്ളടക്കം Voi ആമുഖം അങ്മ്യായം ഒന്‌ - സാഹിത്യത്തിലെ സ്രിപക്ഷ വിചാരം ചരിത്രവും 8 - 83 വര്‍ത്തമാനവും 14 സ്രതീവാദം 9 [1 ച്ശ്ചാത്തലം 9 1.1.2 സ്രതീവാദം കേരളീയ പശ്ചാത്തലം 12 1.1.3 സ്രതീവാദം - നിര്‍വ്വചനം 16 1.1.4 സ്ത്രീവാദത്തിന്റെ ചരിത്രം 28 1.1.5 കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങള്‍ 33 1.1.6 മതവും സ്തീവാദവും 35 1.1.7 MlaMaago w(Olaloaalgzo 40 1.1.8 സ്തീ സാഹിത്യത്തില്‍ Al 1.2 സ്്രീവാദസാഹിത്യം 44 1.2.1 പെണ്ണെഴുത്ത്‌ 46 1.2.2 സ്മെത്രണഭാഷ 51 1.2.3 സാഹിത്യത്തില്‍ സ്തതീകഭോടുള്ള സമീപനം 57 1.2.4 ്രകൃതിവര്‍ണ്ണനകള്‍ സാഹിത്യത്തില്‍ 59 25 സ്രതീയും (പകൃതിയും 62 1.2.6 സാഹിത്യവും രതിയും 66 1.3 നോവല്‍ സാഹിത്യത്തിലെ സ്തീസങ്കൽപം 74 1.3.1 പാശ്ചാത്യ നോവലില്‍ സ്രതീകളോടുള്ള സമീപനം 78 1.3.2 ആദ്യകാല പാശ്ചാത്ത്യ നോവലിസ്റ്റുകള്‍ 81 1.3.38 ആദ്യകാല പാശ്ചാത്യ സ്ത്രീ നോവലീസ്റുകള്‍ 82 അദ്യായം ര “ - മലയാള നോവല്‍ - സ്രതീവാദയമീപനം 84 - 137 2.1 മലയാളനോവല്‍ ഘട്ടങ്ങളിലൂടെ 84 21.1 ആദ്യകാല മലയാള നോവലുകള്‍ 86 2.1.2 ര ഠം ഘട്ട നോവലുകള്‍ 95 2.1.3 ആധുനിക നോവലുകള്‍ 99 2.2 കേരളത്തിലെ സ്തീ എഴുത്തുകാര്‍ 103 2.2.1 കേരളത്തിലെ ആദ്യകാല സ്തീ എഴുത്തുകള്‍ 103 2.2.2 സ്ര്തരീനോവലിസ്റ്റുകള്‍ 107 2.3 കീഴാളപരിപ്രേഷ്യം മലയാള നോവലുകളില്‍ 112 2.3.1 ദലിത്രപമേയം മലയാളനോവലില്‍ 113 2.3.2 ആദിവാസി (പ്രമേയം നോവലുകളില്‍ 115 2.4 സ്ത്രീ - മണ്ണ്‌ ബന്ധം 120 24.1 © ടങ്ങഴി - മണ്ണിന്റെ മാറില്‍ - നെല്ല്‌ 120 24.1.1 സാമദൃഹ്ൃരപ്ശ്നങ്ങള്‍ 123 2.4.1.2 സ്രതീപ്രശ്നം 124 2.5 കുടിയേറ്റം നോവലുകളില്‍ 125 2.5.1 വിഷകന്യക - നെല്ല്‌ - ഒദറാത 127 2,6 സദാചാരബോധം മലയാള നോവലില്‍ 130 അദ്ധ്യായം മൂന്‌ - വത്സലയുടെ നോവലുകള്‍ - 138 - 155 പൊതു സവിശേഷതകള്‍ 3.1 വത്സലയറും മലയാള നോവലും 138 8,2 പ്രമേയം 141 8,3 വത്സലയുടെ നോവലുകള്‍ പൊൌൊതുസവിശേഷത 151 അങ്മ്യായം യാല്‌ - വത്സലയറുടെ നോവലുകള്‍ - 156 - 291 ഒരു സ്രതിപക്ഷ്പഠനം 4.1 ഇതിവൃത്തടടന 156 4.1.1 acne 156 4.1.2 ആഗ്നേയം 158 4.1.3 Hgaddoeoell 159 41,4 പാളയം 160 4.1.5 ചാദവര്‍ 161 41.6 ോസ്മേരിയുടെ ആകാശങ്ങള്‍ 163 4.1.7 ഇതിവ്ൃത്തഷടന - സാമദൃഹ്യ പശ്ചാത്തലം 164 4.2 ആഖ്യാനം - പരിചരണം 165 421 സാമദൂൃഹ്യ പരിസരം 165 42.2൧ സ്രതീറ്രധാനം 170 42.3 സ്രതീകളുടെ പദവി 176 4.2.4 മനസ്സ്‌ - ശരീരം 183 4.3 സാമദൂഹ്യാവസ്ഥകള്‍ 188 4.3.1 കുടുംബം 188 4.3.2 ജാതി 196 4.3.3 ജന്മിത്തം 200 4.3.4 വിവാഹം 206 AA സാമ്പത്തികരടന 216 4.5 വിദ്യാഭ്യാസം 224 4.6. സദാചാരം - ലൈംഗികത 231 AT മണ്ണ്‌ - പെണ്ണ്‌ - കാര്‍ഛിക ജീവിതം 240 4.7.1 മണ്ണ്‌ - പെണ്ണ്‌ - സാദൃശ്യം 240 47.2൧ സ്രതീയും (പ്കൃതിയും 246 4.7,3 പെണ്ണിടങ്ങള്‍ 260 4.7.4 പെണ്ണധികാരം - മണ്ണധികാരം 265 4.7.5 പെണ്ണ്‌ - കലഹിക്കുന്ന സ്ത്രീകള്‍ 273 4.7.6 കയമാരക്കാരായ പെണ്‍കുട്ടികളുടെ (പ്ശ്നങ്ങള്‍ 280 4.8 ആദിവാസി (്രശ്നം 283 അത്യ്യായം അഞ്ച്‌ - ഉപസംഹാരം 292-299 ഗ്രയയൂചി 300-312 അസനുബ്സ്ഥം 313-316 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. അങ്മ്യായം ര ൦ മലയാള നോവല്‍ - സ്രതീവാദയമീപനം 2,1. മലയാളനോവല്‍ ഘട്ടങ്ങളിലൂടെ ഇംഗ്ലീഷ്‌ നോവലുകളുടെ ചുവടുപിടിച്ചാണ്‌ മലയാളത്തില്‍ ഭനോവല്‍ രംഗപ്രവേശം ചെയ്തത്‌. നോവല്‍ എന്ന പറുതൂരൂപം സാമൂഹ്യര്ശ്നങ്ങളെ ഉയര്‍ത്തിക്കൊ ദുവരാന്‍ പര്യാപ്തമായിരുന്നു. ലോകത്തിന്റെ ഭാവനാത്മക സംസ്കാരത്തിന്‌ മുതലാളിത്തം നല്കിയ അതിപ്രധാന ദാനമാണ്‌ നോവലെന്ന്‌ റാല്‍ഹ്ഷോകസി (1954:80) നെകഘോലുളള പ്രമുഖര്‍ അഭിറ്രായകെടുന്നു - മഹാകാവ്യങ്ങളെ അപേക്ഷിച്ച്‌ നോവലിനുള്ള തുറന്ന ഷടനയറും വാമൊഴി വരമൊഴി ഭേദമില്ലാതെയുളള ആവിഷ്കാരസാധ്യതയും ആണ്‌ ഇതിന്‌ നിദാനം. അതുകൊ ദതന്നെ സാമദൃഹ്യചലനങ്ങളെ സൂക്ഷ്മവും സ്ഥദ്ദലവുമായി ഉള്‍ക്കൊള്ളാന്‍ നോവലിനു കഴിഞ്ഞ. എച്ച്‌.ജി. വെല്‍സിനെ കോലുളളവര്‍ നമ്മുടെ വികസനപ്ര്കിയ ഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങ ഭെക്കുറിച്ച്‌ സ്വന്തമായി ചര്‍ച്ചചെയ്യാന്‍ നമ്മെ സഹായിക്കറന്ന ഏകമാധ്യമം നോവലാണ്‌ എന്ന അഭി(്രായം (പകടികിക്കുന്നത്‌ ഈ അടിസ്ഥാന ത്തിലാണ്‌. മനുഷ്യന്‍ സാമദൃഹ്യജീവിതത്തില്‍ അരഭിമുഖീകരിക്കമന്ന പ്രശ്നങ്ങളും സാമൂഹ്യമായി സംഭവിക്കുന്ന മാറ്റങ്ങളുടെ അനിവാര്യ തയും നമ്മുടെ ആദ്യകാല നോവലുകളില്‍തന്നെ മുഖ്യവിഷ യമായിട്ടു : “മനറുഷ്യസ്വഭാവത്തെ പ്രത്യക്ഷുഷെടുത്തുകയാണ്‌ നോവലിന്റെ പ്രദവും അഗ്രവ്യവുമായ കര്‍ത്തവ്യം” (പോള്‍, 1980: 108). സാമമൂഹ്യജീവിതത്തില്‍ മനുഷ്യന്‍ വ്യവസ്ഥാപിതഘടനകളിലും മദൃല്യ ബോധത്തിലും നിര്‍വ്വഹി ക്കുന്ന ഇടപെടലുകളുടെയും അതിനു പ്രേരിദിക്കമന്ന ദര്‍ശനങ്ങളു ടെയും വാമയ സാക്ഷാത്ക്കാരമായാണ്‌ നോവല്‍ രൃപക്ട്ടത്‌. കൊഭോണിയല്‍ വാഴ്ചയുടെ ഗുണദോഷങ്ങള്‍ കേരളത്തില്‍ ഒരുപോലെ (പക ടമായ കാലത്താണ്‌ നോവല്‍ എന്ന സാഹിത്യരൂപം ജന്മം കൊ ത്‌. വിദ്യാഭ്യായത്തിന്റെ വ്യാപനം, അയിത്തം അടിമത്തം എന്നിവയോടുള്ള എതിര്‍ക്‌ തുട ങ്ങിയ അനുകൂല ഘടകങ്ങള്‍ക്കിടയിലാണ്‌ മലയാള നോവല്‍ പിറവിയെടുത്തത. അച്ചടി 84 യുടെ കടന്നുവരവും അതിനുലഭിച്ച വ്യാപകമായ സ്വീകാര്യതയുമാണ്‌ നോവലിന്‌ ശക്തമായ അടിത്തറ യായിത്തീര്‍ന്നത്‌. മതപ്രചാരണത്തിന്റെ ഭാഗമായിത്തീര്‍ന്ന രചനകളും വിവര്‍ത്തനങ്ങളും മലയാളത്തില്‍ ഗദ്യസാഹിത്യത്തെ പ്രസക്തമാക്കിയിരു ന്ന. ഇംഗ്ലീഷ്വിദ്യാഭ്യായത്തിന്റെ പ്രചാരണം പാശ്ചാത്യ നോവല്‍ പ്രസ്ഥാനവുമായി കൂടുതല്‍ ഇടപഴകുന്നതിന്‌ കേരളീയരെ സഹായിച്ചു. അതുകൊ ാണ്‌ നമ്മുടെ ആദ്യകാല നോവലുകളില്‍ പലതും പാശ്ചാത്യ അനുകരണസ്വഭാവമുളളവയായി ത്തീര്‍ന്നത്‌. വ്യാവസായിക വിപ്ലവത്തെ ത്തുടര്‍ന്ന്‌ യുക്തിചിന്തയക്കു ലഭിച്ച അംഗീകാ രവും നോവലിന്റെ തുറന്ന ഘടനയും സാമൂഹ്യ ജീവിതത്തിലെ നിഗൃഡതകള്‍ക്കെ തിരായ എതിര്‍ഷുകള്‍ക്കിടയാക്കി. ഇത്‌ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കു മെതിരായ പുതിയ സാമൂഹ്യചിന്തയുടെ ഭാഗമാക്കി മലയാള നോവലിനെ മാറ്റി. 85 2.1.1. ആദ്യകാല മലയാളനോവലുകള്‍ മുതലാളിത്തത്തിന്റെയും നദവാത്ഥാനത്തിന്റെയും ചിന്താസരണി കള്‍ക്ക്‌ തുടക്കം കുറിക്കുകയായിരുന്നുു മലയാളത്തില്‍ ആദ്യകാല നോവലുകള്‍. നാടുവാഴിത്ത ജീവിതത്തിന്റെയും മുല്യബോധത്തി ന്റെയും ജീര്‍ണ്ണതകള്‍ക്കെതിരായ അങ്കംകൂറിക്കലായി അതുമാറി. മതം, ജാതി, വര്‍ണ്ണം എന്നിവയുടെ പേരില്‍ വിവേച നവും അടിമത്തവും അവസാനിച്ചിട്ടിലാത്ത കാലത്താണ്‌ മലയാളത്തില്‍ നോവലുകളു ഠയിത്തുടങ്ങിയത്‌. സാമൃഹ്ൃയതിനമ്മകള്‍ക്കെതിരായ സമരത്തിന്റെ വേദി യായി നോവല്‍ മാറുകയായിരുന്നു. സമൂഹത്തിലും കുടുംബത്തിലും സ്രതരീകളനുഭ വിച്ചുപോന്ന ചദൃഷണം ഇക്കാലത്തുതന്നെ നോവദിസ്റ്റുകള്‍ക്ക്‌ വിഷയമായി. മലയാളത്തിലെ ആദ്യകാല നോവലുകള്‍, ആള്‍മാറാട്ടം (കലൂര്‍ ഉമ്മന്‍ ഹിലികോ സ്‌, 1866), പ്ററദ്ലേലി കുഞ്ചു' (ആര്‍ച്ച ഡീക്കന്‍ കോശി, 1882), പരിഷ്കാരകൊതി' (കൊ ച്ചുതൊമ്മന്‍ അദ്ോത്തിരി, 1882), ഷാതകവധം' (കോളിന്‍സ്‌ മദാമ്മ, 1887, കറുനദലത' (അക നെടുങ്ങാടി, 1887, ഇന്ദുലേഖ (ചന്തുമേദനാന്‍, 1890, മീനാക്ഷി' (ചാത്തുനാ യര്‍, 1890), ലക്ഷീ ഭകശവം' (പാദു മേനോന്‍, 1892), മാര്‍ത്താണ്ഡവര്‍മ്മ്‌ (സി.വി, രാമൻപിളള, 1891), സരസ്വതീ വിജയം' (പോത്തേരി കുഞ്ഞമ്പു, 1892), ശാരദ' (ചന്തുമേ ദനാന്‍, 1892), പറങ്ങോടീ പരിണയം (കിഴ്കേഷാട്ടുരാമന്‍, 1892), അകബര്‍' (കേരള വര്‍മ്മ, 1894, സമകുമാരി' (ജോസഹ്‌; 1897, ബാലികാസദനം' (കൊച്ചീഷന്‍ തരകന്‍, 1898), ധാര്‍മ്മരാജാ' (സി.വി.രാമന്‍പിള്ള, 1912), രാമരാജാബഹദൂര്‍' (സി.വി.രാമന്‍പിള്ള, 1920) ചേരമാന്‍ പെരുമാള്‍' (കകന കൃഷ്ണമേനോൻ, 1926) അപ്ഹന്റെ മകള്‍ (ഭവത്രാ തന്‍ നമ്പുതിരികാട, 1930) എന്നിവയാണ്‌. ആദ്യകാല നോവലുകള്‍ സ്ത്രീപക്ഷ ആവിഷ്കാരങ്ങളെന്ന്‌ കരുതാനാവില്ലെ ങ്കിലും സമൂഹത്തിലെ സ്ഥദൂലവും സൂക്ഷ്മവുമായ സാമുഹിക സംഘര്‍ഷങ്ങള്‍ക്ക്‌ വിധേ യമാകുന്ന സ്ത്രീയനുഭവങ്ങള്‍ ആവിഷ്കരിക്കകെടുന്നവയാണെന്ന്‌ കാണാം. പുരു ഷാഗിപത്യ സംസ്കാരത്തെ നിശിതമായി വിചാരണ ചെയ്യന്ന ഘാതകവധം' (കോ ളിന്‍സ്‌ മദാമ്മ, 1876) സാമൂഹ്യജീവിതത്തിലെ പൊതു ഇടങ്ങള്‍ സ്തീകള്‍ക്ക്‌ ലഭ്യമായി രുന്നില്ല എന്ന വസ്തുത കൂടി വെളികെടുത്തുന്നു. ലിംഗവീഭവചനം വളരെ രൂക്ഷമായി രുന്ന കേരളീയ സന്ദര്‍ഭത്തെ വരച്ച കാണിക്കാന്‍ ഈ നോവലിന്‌ സാധിച്ചിട്ടു - 86 ഞാൻ ജീവിച്ചിരിക്കുന്നെങ്കില്‍ ഒരു പുരുഷനാകും. അദഭോള്‍ എന്റെ കാര്യം എന്റെ മനോഭാവപ്രകാരം ചെയ്യാന്‍ എനിക്ക്‌ സ്വാതന്ത്യ മു ഠാകും. എന്നാല്‍ നീ ഒരു പെണ്ണ്‌, നിന്റെ കാര്യങ്ങള്‍ വിചാരിക്കുന്നതും ചെയ്യുന്നതും അന്യന്മാര്‍തന്നെ. അതിനു കിഴടങ്ങുവാനേ നിനക്കറുപാടുളളദ്. ഇനിക്കു മദന്നറിവ് “(കോളിന്‍സ്‌ മദാമ്മ, 1987: 88). പുരുഷനുമായി ബന്ധകെട്ടുകൊ ദ്ലാതെ ഒരു നിലനില്പ്‌ സ്ത്രീക്കു ാകുന്നില്ല എന്ന ചരിതമാണ്‌ ഇവിടെ വെളികെടുന്നത്‌. മാ(്രമമ നീ അറിയാത്ത ഒരാള്‍ നിന്നെ കെട്ടും. പിന്നെ നീ ഒരു വെറ്റില തീറ്റക്കാരിയായി തീരുകയാോ തനിച്ചു പാര്‍ത്തു അല്പായസ്റു സസ്പാദിക്കുകഭയാ ചെയ്യും (കോളിന്‍സ്‌ മദാമ്മ, 1987 : 68). എന്നിങ്ങനെ സ്തീ ജീവിതത്തിന്‌ കൃത്യമായ നിര്‍വ്വചനവും കൊടുത്തിരുന്ന. സ്രതീവിമോചനാശയങ്ങള്‍ ലോക സാഹചര്യത്തില്‍ സജീവമായി ത്തുടങ്ങുന്നതിനുുമു മ്പുതന്നെ സ്തീയുടെ ഇടം വിമര്‍ശനാത്മകമായി അടയാളക്ടുത്താന്‍ ഈ നോവ ലിസ്റ്‌ ശ്രദ്ധിച്ചിട്ടു - സ്ത്രീവാദചിന്തകള്‍ ശക്തികെടുംമുമ്പുൃതന്നെ ലക്ഷണമൊത്ത നോവലായി അംഗീകരിക്കടെട്ട ഇന്ദുലേഖയില്‍ പോലും പെണ്ണാണ്‍ഭേദത്തിന്റെ പ്രശ്ന ഭൂമിക ഇത്രരുക്ഷമായി വെളിചെടടിട്ടില്ല. പഴയസദാചാര സങ്കല്പങ്ങള്‍ക്ക്‌ വഴങ്ങിത്തരില്ല എന്ന്‌ തുറന്നടിക്കറുന്ന മറിയം ഇല്ലില്ല സഹോദരാ ഈ പഴയ പൊട്ടിയ കല്യുകളുടെ ഇടയില്‍ അടയ്ക്കക്െടുവാന്‍ മനസ്സില്ല. നിനക്കായാല്‍ എന്താണു വര്‍ഗ്ഗീസ്‌ (പ.30). എന്ന്‌ മുഖത്തുനോക്കി ചോദിക്കാന്‍ ധൈര്യകെടുന്ന കദാപാര്രമാണ. കോശി കുര്യൻ ചെയ്തുവന്നതുപോലെ ഭാര്യയെയും മക്കളെയും ഭക്ഷണത്തിനിരുത്തുക അവിടെ പ്തിവില്ലായിരുന്നു (213.68). എന്നിങ്ങനെ യുള്ള പരാമര്‍ശത്തിലദ്ൃടെ നിലവിലു ഠായിരുന്ന ഗാര്‍ഹികചര്യകളില്‍ പോലും സ്തീയുടെ ഇടം പൊളിച്ചുപണിയാനുള്ള ഒരു (ശമം എഴുത്തുകാരന്‍ നിര്‍വ്വഹിച്ചിട്ടു എനിക്കു വിവാഹത്തിനു മനസ്സില്ല. എന്തെന്നാല്‍ അത്‌ എന്നെ കൊല്ലും” (പമ. 87) എന്നുപറയുന്ന മറിയം ഇഷ്ടമല്ലാത്തത്‌ തുറന്നുപറയുവാനും പ്രവര്‍ത്തിക്കുവാനുമമു ളള സ്വാതന്ത്യം നേടിയിരുന്നു. 87 ഇനിക്കു ഇഷ്ടമില്ലാത്തതിനു ഞാൻ വിരോധം പറയാതെ സമ്മതിച്ചേക്കാം എന്നു വിചാരിക്കുന്നു എങ്കില്‍ അതുതെറ്റുതന്നെ. എന്റെ മനസ്സ്‌ നിസ്റേതുപോലെ ശക്തിയുള്ളതും എതൃഷാന്‍ കഴിയാത്തതുമാണ്‌ (പ : 87). ശക്തിയുള്ള ഹൃദയവും സ്വതന്ത്രമായ മനസ്സും അവകാശകെടുന്ന മറിയവും മറിയത്തിന്റെ പിതാവ്‌ കോശികുര്യനും സ്ത്രീജീവിതത്തിന്‌ പുതിയ അര്‍ത്ധംനദ്കു ന്നറ. കോശികൂര്യന്‍ തന്റെകുടെ ഭാര്യയെയും മക്കളെയും ഭക്ഷണത്തിനിരുത്തുന്നത്‌ ലീംഗവിഭവചനരത്താടുള്ള കണക്കുതീര്‍ക്കലാണല്ലോ. ഭര്‍ത്താവിന്റെ ഉച്ചിഷ്ടം ഭക്കിക്കമു കയും പകല്‍ മുഴുവന്‍ അടുക്കളയില്‍ തളച്ചിടകെടുകയും ചെയ്യുന്ന പരമ്പരാഗത കേരളീയ ജീവിത രീതിക്കുദമല്‍ സമത്വചിന്തയുടെ വിപ്പകരമായ ദര്‍ശനം ഘാതകവധ ത്തിൽ മേല്‍കൈ ദനടുകയാണ്‌. ഘാതകവധത്തില്‍ പ്രകടമാകുന്ന പെണ്ണു ണര്‍ദ്വിന്റെ തുടര്‍ച്ച ഇന്ദുലേഖ യിലും കാണാം. വിദ്യ അഭ്യസിക്കാനുള്ള സ്വാതന്ത്യം വിവാഹംതീരുമാനിക്കാനുള്ള സ്വാതന്ത്രം തുടങ്ങിയവ നായര്‍സമമദായത്തില്‍തന്നെ എല്ലാവരും അനൂഭവിച്ചിരുന്നില്ല. ഇന്ദുഭലേഖ്‌ യില്‍ ചിന്നന്‌ വിദ്യാഭ്യാസം നല്കാന്‍ അനൂ വരിക്കാത്ത അടിമത്തം അന്നു നിലനിന്നിരുന്നു. സാമദൃഹികാടിമത്തവും സദാചാര ബോധസങ്കല്പങ്ങളും സ്ത്രീബാധത്തെ ഇരുട്ടിലടച്ച കാലത്താണ്‌ പെണ്ണുണര്‍വ്വിന്റെ ചിന്തകളുമായി ചന്തുമേനോന്‍ എത്തിയത്‌. ഘാതകവധത്തിലെ മറിയത്തിന്റെ പിന്‍തൂമടര്‍ച്ചക്കാരിയാണ്‌ ഇന്ദുലേഖ. സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ (പാപ്തി നേടുന്നു കിലും ദാസികളെ സ്വതന്ത്ര സ്രതീഗണത്തില്‍ ഉള്‍കെടുത്താന്‍ ശ്രമിച്ചുകാണുന്നില്ല. പെണ്ണിനെ ചരക്കാക്കുന്ന മുതലാളിത്തമുല്യബോധം, ദാസിയെ കൊടുത്ത്‌ അകത്തമ്മ രക്ഷകെടുന്ന ഇന്ദുലേഖയുടെ അതിജീവിനതന്ത്രത്തില്‍ (പ്കടമാകുന്നു. പുരുഷന നല്കുന്ന സ്വാതന്ത്യം സ്രതീക്ക്‌ നിഷേധിക്കുന്നതിനെ തിരെ ഇന്ദുലേഖയെക്കൊ “ചന്തുമേനോന്‍ സംസാരിദിക്കമന്നു - യദൃറോക്‌, അമേരിക്ക മുതലായ രാജ്യങ്ങളിലെ സ്ത്രീകളുടെ സ്ഥിതി ആലോചിച്ചു നോക്കു. ഈ രാജ്യങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പഠിക്‌, അറിവ്‌, സ്വതന്രത ഇവയെല്ലാം ഒരുപ്ോലല്യലല്ല (ചന്തുമേനോന്‍, 1998 : 44), സ്തീയ്ക്കു സ്വാതന്ത്രം നിഷേധിച്ച്‌ മാടുകളെഷോലെ വളര്‍ത്തിയിട്ടാണ്‌ (്രശ്നങ്ങളു കൂന്നതെന്ന്‌ ഇന്ദുലേഖ തുറന്നടിക്കുന്നു. പുരുഷാധിപത്യസമമഹത്തിന്‌ റ്രിയകെട്ട സ്ത്രീമാത്ൃകകള്‍ സൃഷ്ടിക്കാനാണ്‌ ചന്തുമേനോന്‍ (ശമിച്ചിട്ടുളഭത്‌. ആരെക്കൊ ദും 88 ദോഷം പറയിദിക്കാത്ത വിനയം, എളിമ, താഴ്മ, ഗര്‍വ്വില്ലായ്മ എന്നിവയുടെ ഉടമയാണ്‌ ഇന്ദുലേഖ” (013.87). AMAL ഇംഗ്ലീഷ്‌ പഠിച്ചിരുന്നതിനാല്‍ താന്‍ ഒരു മലയാള സ്ത്രീയാ ണെന്നുള്ള നില ദേശം വിട്ടിട്ടില്ല. ഹിന്ദുത്വമതദ്വേഷമാകട്ടെ, നിരീശ്വരമതമാകട്ടെ്‌ എന്നാണ്‌ പറയുന്നത്‌. പഠിക ഠയിട്ടും മാധവന്‍ കരമതമന്നഭതാ “എ(്രതന്നെ പഠിഷു യാലും സ്ത്രീസ്വഭാവമല്ലേ എന്നാണ്‌ (പ:145. തന്റെ അധികാരത്തിനും ചിന്തയ്ക്കും അതീതയാവാന്‍ സ്തീയെ വിലക്കുന്ന മേധാവിത്തബോധം ചന്തു മേനോനെ നയിക്കുന്നത്‌ പലഷോഴും കാണാം. ആത്മരക്ഷയ്ക്കായുള്ള ആയുധമെടു ക്കാന്‍ കഴിഞ്ഞ ഇന്ദുലേഖ സ്വയംനിര്‍ണ്ണയാവകാശം ആവശ്യകെടുന്ന ആധുനിക സ്ത്രീത്വത്തിന്റെ ഒന്നാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം നല്കുന്ന സ്വതന്ത്രബോധമാണ്‌ ഇന്ദുലേഖക്കു ഠായിരുന്നതെങ്കില്‍ൽ ആ സംസ്‌കാരത്തിന്റെ ലിംഗവിവേചനദത്താടുള്ള എതിര്‍ഷാണ്‌ മറിയത്തിനു ഠയിരമന്നത. മലയാളത്തിലെ ആദ്യചരി(്തഭനോവലിസ്റ്െന്ന്‌ ഖ്യാതിഭനടിയ സി.വി.രാമന്‍പിള്ള സ്വതന്ത്ബൂദ്ധിയുള്ള സ്രതീകളായ സുഭ്രദ (മാര്‍ത്താണഡവര്‍മ്മ) അരത്തമ്മഷിളളത്തങ്ക ച്ചി (ധാര്‍മ്മരാജ) (തിപുരസുനുരിക്കറുഞ്ഞമ്മ (ധര്‍മ്മരാജ) എന്നീ കദാപാത്രങ്ങള്‍ക്ക്‌ ജന്മം നല്കിയിട്ടു - അനുരവിച്ചുസഹിച്ചുകഴിയുന്ന സ്രതീമാതൃകകളല്ല, അനുഭവങ്ങളോട്‌ (പതികരിക്കമന്ന, ്രതിഷേധനിലപാടും (്രതികാരനിലപാടുംവരെ കൈക്കൊളഭൂന്ന സുഭര്രയെകോലുള്ള ക്ദാപാത്രങ്ങങാണവര്‍. അധികാരത്തിന്റെയും കുലമഹിമയു ടെയും സ്വാതന്ത്രയമെടുക്കുന്ന സ്ത്രീകദാപാത്രങ്ങളെ നിര്‍മ്മിച്ചു എന്നല്ലാതെ ഒരു സ്ത്രീയനുഭാവകാഴ്ചപാട്‌ സി.വി ക്കു ഠയിരുന്നില്ല എന്നു കാണാം. സ്വന്തം സമുദായത്തില്‍ അടിമത്തം വിതയ്ക്കുന്ന, കുടുംബം എന്ന ചട്ടക്കുടു പൊളിച്ച്‌ രംഗത്തിറങ്ങാനറും സ്രതീധനത്തിനറും ജാതീയതക്കറുമെതിരെ പോരാടാനും ആഹ്വാനം ചെയ്യുന്ന നോവലാണ്‌ 1922 ല്‍ പ്രസിദ്ധീകരിച്ച കൊച്ചീഷല്‍ തരകന്റെ ബാലികാസദനം'. സ്ത്രീസ്വാതന്ത്രയത്തിന്റെ വ്യത്യസ്തമായ ശബ്ദമെന്ന നിലയില്‍ ഈ ഭനോവല്‍ ആദ്യകാലത്ത്‌ വേ ത്ര പരിഗണിക്കകെടുകയു യില്ല. സ്ത്രീവിമോചനാശ യങ്ങള്‍ കേരളത്തില്‍ ശക്തിയാര്‍ജ്ജിക്കുന്നതിനും ഒരു നൂറാ മമുമ്പുതന്നെ ഈ ആശയങ്ങള്‍ മറ്റൊരു രൂപത്തില്‍ ചര്‍ച്ചചെയ്യകെടുന്നു - ബാലികാസദനത്തിലെ മുഖ്യര്പമയങ്ങളിലൊന്ന്‌ വനിതാ വിമോചന 89 മാണ്‌ (കൊച്ചീഷന്‍ തരകന്‍, 1993: 5), സ്രതീവിമോചനം എന്ന ലക്ഷ്യത്തോടെ (പവര്‍ത്തി ക്കുന്ന അമ്മിണി തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള പെണ്‍കുട്ടിയാണ്‌. സ്ത്രീധന ത്തിന്റെ പേരില്‍ ബലിയാടാകുന്ന പെണ്‍കുട്ടികള്‍ക്ക്‌ അഭയം നല്കുന്ന ബാലികാസ ദനം വിവാഹം എന്ന വ്യവസ്ഥയുടെ ദയര്‍ബല്യങ്ങളിലേക്ക്‌ വിരല്‍ ചട 303. സ്രതീകളു ദേതോയ സ്രതീധനത്തുക സംഘടികിച്ച്‌ ബാലികാസദനം നിര്‍മ്മിക്കുകയും സ്(തീദക്ഷേമ (പവര്‍ത്തനത്തിന്‌ സ്തീകളെ സജ്ജരാക്കറുകയും ചെയ്യുന്നത്‌ നോവലില്‍ കാണാം. മലയാളത്തില്‍ ക൭ ടുക്കകെട്ട ആദ്യത്തെ കീഴാള നോവലാണ്‌ പോദത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം” (1892). സമമൃഹത്തിലെ സാംസ്കാരികചപ്യൂതിയുടെ പ്രതിഷഘനവും കീഴാളനീതി സ്യഷ്ടിക്കുന്ന മേലാള വിധിക്കെതിരായ പ്രതിഷേ ധവദുമാണ്‌ ഈ നോവല്‍. 'മദിരാശിയിലും മറ്റുമുളള പറയരെക്കാള്‍ കഷ്ടതയില്‍ ഇരിക്കുന്ന പുലയരുടെ സങ്കടാവസ്ധ ഓര്‍ത്ത്‌ ഈ പുസ്തകം എഴുതാന്‍ ഇടവന്ന താണ്‌ (കുഞ്ഞമ്പു, 2004: 26). പറുലയന്മാര്‍ക്കുമേല്‍ തികഞ്ഞ ആധിപത്യം പദുലര്‍ത്തി യിരുന്ന ഒരു നമ്പൂതിരി പാട്ടുപാടി എന്ന കാരണത്താല്‍ ഒരു പുലയനെ അടിച്ചു കൊല്ലുകയും അതിനെത്തുടര്‍ന്ന്‌ നമ്പൂതിരിക്ക്‌ നാടുവിട്ടുപോകേ വരികയും, നമ്പദ്ൃതിരിയുടെ മകളെ ദുഷ്രപചരണംകൊ ൦ ശഭഷ്ടാക്കി നാട്ടില്‍നിന്നു തന്നെ പറ ഞ്ഞയക്കുകയും ചെയ്യുന്നു. നാട്ടിലുള്ള മുഴുവന്‍ മര്യാദകളും സ്രതീയുമായി ബന്ധ കെടുത്തുന്ന (പതിപാദ്യം നോവലിലു - മലയാളത്തില്‍ സ്തനാച്ഛാദനം ചെയ്യുന്നത്‌ അമര്യാദ. പരദേശത്തില്‍ സ്തനാച്ഛാദ നം ചെയ്താത്തത്‌ അമര്യാദ. അന്യപുരുഷനോട്‌ സംസാരിക്കുന്നതും അന്യ പറുരു ഷന്റെ ഒന്നിച്ച്‌ സവാരി ചെയ്യുന്നതും യദൃറോപ്യന്‍മാരുടെ ഭാര്യമാര്‍ക്ക്‌ അമര്യാദയ ലല. അത്‌ ഇന്ത്യയിലും മറ്റും അമര്യാദ. സ്ര്രീകള്‍ വെളിയില്‍ സഞ്ചരിക്കുന്നത്‌ മുസല്‍മാരുടെ ഇടയില്‍ അമര്യാദ. അത്‌ മറ്റുള്ളവര്‍ക്ക്‌ മര്യാദ. സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച്‌ നൃത്തം ചെയ്യുന്നത്‌ യദൃദറോപ്യന്‍മാര്‍ക്ക്‌ സന്തോഷകരവും ബഹുമാനവമ മാകുന്നു. ഹിന്ദുക്കള്‍ക്കും മസല്‍മാന്മാര്‍ക്കും അത്‌ പരിഹാസം (കുഞ്ഞമ്പു, 2004 :53). അക്കാലത്ത്‌ മലയാളത്തില്‍ സ്തീകള്‍ ആചരിക്കുന്ന മര്യാദകളിലെ അപ മര്യാദകളെക്കറുറിച്ചാണ്‌ ഇവിടത്തെ (്രസ്താവ്യം. 90 എത്ര ദറീര്‍ഘകാലം നിലനിന്ന പോന്നതായാലും അതു കാലത്തിനും ന്യായത്തിനും പരിഷ്കൃതബുദ്ധിക്കടം ഒക്കാത്തതാണെന്നറു കാണുമ്പോള്‍ ഉടനെ മാറ്റേ തു “കുഞ്ഞമ്പു, 2004 : 53), എന്ന കാഴ്ചഷാടാണ്‌ നോവലിസ്റിനെ നയിച്ചിരുന്നത്‌. വളരെ ശക്തമായ സാമൂഹ്യവിമര്‍ശനമാണ്‌ ഭനോവമിസ്റ്റ്‌ ഉന്നയിക്കുന്നത്‌. കൊളോണിയല്‍ ആധുനികത നല്കുന്ന കാഴ്ചഷാടുതന്നെയാണ്‌ ഈ വിമര്‍ശനത്തിനും കാരണമായിത്തീര്‍ന്നത്‌ എന്നു കാണാം. പത്തൊമ്പതാം നൂറ്റാ ന്റെ അവസാനഷഘട്ടത്തില ായ ഭനോവലമ കള്‍ മറ്റു പുഭരാഗമനാശയങ്ങള്‍ക്കൊകം ലിംഗവിവേചനത്തെ സംബന്ധിച്ച പോരാട്ട ത്തെയും കേന്ദരവിഷയമായി സ്വീകരിച്ചിരുന്ന. കക്ന കൃഷ്ണമേനോന്റെ “ചേരമാന്‍ പെരുമാള്‍” രാജഭരണ കയോണ്‌. ദേശ സ്ഭനേഹമാണ്‌ മുഖ്യവിഷയമെങ്കിലൂും ധൈര്യമുള്ള സ്ത്രീകളുടെ കൂട്ടത്തെത്തന്നെ അവതരിദകിക്കുന്നു : കേരളസ്്തീകള്‍ പദരദഷന്മാരേക്കാള്‍ ധൈര്യമുളളവരാണെന്നു നോവലില്‍ സൃചനതരുന്ന - ഏത സന്നിഗ്ദ്ധഘട്ടങ്ങളെയും സധൈര്യം നേരിടുന്ന അംബിക, ദേവി, തങ്കം എന്നീ കദാപാത്രങ്ങള്‍ ഉദാഹരണമാണ്‌. രാജരക്തത്തില്‍ പിറന്ന സ്തീകള്‍ക്ക്‌ വീരത്വം കല്‍ദിക്കുന്ന പതിവ്‌ ഇവിടെയും ക ത്താം. അംഗീകാരവും സാഹചര്യവും സ്തീകളെ ആത്മവിശ്വാസത്തില്‍ വളര്‍ത്തി ധീരജീവിതത്തിന്‌ സജ്ജ രാക്കിത്തീര്‍ക്കുന്നു . പേരുകൊ ദും പാരമ്പര്യംകൊ ും കേരളസ്(തീയുടെ ഉന്നമനം ലക്ഷ്യമാക്കി കൊ “അവരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഭനാവലാണ്‌ അപ്്‌ഹന്റെ മകള്‍ (ഭവത്രാ തന്‍ നമ്പദൃതിരിഷാട; 1930) നമ്പൂതിരിസമുദായത്തിലെ സ്രതീയനുഭവങ്ങള്‍ വിവരി ക്കുന്ന ഭനോവലാണിത്‌. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചട്ട ിക്കാണിക്കുകയും നമ്പദൃതിരിസ്്രീകളെകോലദും വിദ്യ അഭ്യസിഷിക്കാന്‍ പ്രാപ്തയായ സുലോചന എന്ന 'അപ്ഹന്റെ മകളെ' രംഗത്തെത്തിക്കുകയും ചെയ്തിട്ടും “സ്ത്രീ പനിനീര്‍ പൂവാണ്‌. അവള്‍ ആരെയും ആകര്‍ഷിക്കും ആനനികിക്കും എന്നാല്‍ ക്ഷണത്തില്‍ വാടുകയും ചെയ്യും” (ഭവ്രാതന്‍ നമ്പദൃതിരി, 2004: 40) എന്നിങ്ങനെയുള്ള സ്ത്രീസംബന്ധിയായ ദ്വിമുഖകാഴ്ചഷാട്‌ നോവലില്‍ (്രതിഘലിക്കറുന്നതായി കാണാം. 91 സാഹിത്യത്തില്‍ പുരൂഷ എഴുത്തുകാരുടെ ആധിപത്യത്തെ തകര്‍ക്കമന്ന സ്തീയനുഭവങ്ങളുമായി ആയിരത്തൊളളായിരത്തി പതിനഞ്ചു മുതല്‍ മലയാള ത്തിൽ സ്തീ എഴുത്തുകാര്‍ നോവല്‍രചനയില്‍ ഏര്‍കെട്ടിരുന്നതായി കാണാം. ആയിരത്തൊളഭ്ളായിരത്തി പതിനഞ്ചു മുതല്‍ ആയിരത്തൊള്ളായിരത്തി അറു പതുവരെ നീളുന്ന കാലഘട്ടത്തില്‍ ഇരുപത്തിയഞ്ചോളം നോവലിസ്റ്റുകള്‍ രംഗപ്ര ദേശം ചെയ്തിട്ടും ങ്കിലും തങ്ങള്‍ അടങ്ങുന്ന സ്രതീസമൂഹത്തിന്റെ തീഷ്ണാനുഭവ ങങഭോ പ്രധാനറ്രശ്നങ്ങളോ അവതരികിച്ചു കാണുന്നില്ല. എങ്കിലും തങ്ങളുടെ ചുറ്റപാ SIA വ്യക്തമാക്കാന്‍ സഹായിക്കുന്ന കൃതികളായി അവയെ പരിഗണിക്കാം. സാമൂഹ്യ നവോത്മാനചിന്തകള്‍ക്ക (പ്രാധാന്യം കൊടുത്തുകൊ ദും ശക്ത മായ ജീവിതാവബോധം പൂലര്‍ത്തിക്കൊ ദും സാമൂൃഹ്യാടിമത്തം ഏറ്റുവാങ്ങിയ കീഴാള സ്ത്രീജീവിതത്തിന്റെ ശോചനീയസ്ധിതിയാണ്‌ ആദ്യകാലനോവലുകളില്‍ വെളികെട്ടിരു MO: മികച്ച അവതരണശൈലിയോ രൂപഘടനയോ ക്വദാപാത്രവൈദഗ്ദ്യമോ ഒന്നും അവകാശകെടുവാനില്ചെങ്കിലും ഭമലാള കീഴാള വൈരുദ്ധ്യവും ലിംഗഭദവും എടുത്തു കാണിക്കുവാൻപോന്ന നോവലുകളായിരുന്നു അവ, സ്ത്രീയനുഭവങ്ങള്‍ക്ക്‌ തുല്യപ്രാധാന്യം കൊടുക്കുന്നു കിലും കാലഷഘട്ടത്തിന്നഗീനമായ ആഗിപത്യമൂല്യങ്ങളില്‍നിന്ന്‌ വ്യത്യസ്തമായി അവരനുഭവിക്കുന്ന സാമ്പത്തികാടിമ ത്തവും കുടുംബ സാമൂഹ്യ അടിമത്തരീതികളും എടുത്തുകാണിക്കുവാനോ അവയെ ഭനോക്കിക്കാണുവാദനാ കഴിഞ്ഞിട്ടില്ല. 2.1.2. ൫ ഠംഘട്ട നോവലുകള്‍ ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളില്‍ ആരംഭിച്ച ര ഠാംഷൂട്ടം സോഷ്യമിസ്റ്‌ ആശയങ്ങളുടെ സമ്വന്നതകൊ ൦“ നിറഞ്ഞു നില്‍ക്കുന്നവയാണ്‌. സോഷ്യലിസ്റ്‌ ദര്‍ശനങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വര്‍ഗ്ഗവൈരുദ്ധ്യം ഉള്‍കെടെ യുള്ള വിവേചനങ്ങള്‍ക്കെതിരെ പോരാടാന്‍ നോവല്‍ എന്ന മാധ്യമത്തെ ഉപയോഗകെ ടുത്തി. അടിസ്ഥാനവര്‍ഗ്ഗ ജീവിതത്തില്‍ പ്രകടമായിരുന്ന പരിമിതമായ സ്ത്രീപുരുഷസ മത്വം, തൊഴില്‍ സമത്വം, അഭിപ്രായസ്വാതന്ത്രം DOLL AMM Ajo എന്നിവ കീഴാളസ്തീകള്‍ക്ക്‌ വരേണ്യവിഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ അനുവദിച്ചിരുന്ന. ' മലയാളത്തിലെ സ്തീനോവലുകള്‍ എന്ന ഭാഗത്ത്‌ വിദമായി കൊടുത്തിരിക്കുന്നു. 92 ഇതുള്‍കെടെയുള്ള സ്തീയുടെ വ്യത്യസ്താനുഭവങ്ങള്‍ തകഴിയുടെ നോവലുകളില്‍ (പകടമാണ്‌. അടക്കാനാവാത്ത കാമാവേശം (പകടികിക്കുന്ന തങ്കമ്മ (ഏണിക്ടികള്‍) മോളി (ചുക്ക്‌) തുടങ്ങിയ ക്ദാപാത്രങ്ങള്‍ തകഴിയുടെ സ്ത്രീബോധത്തിന്റെ മറ്റൊരു മുഖവും വെളികെടുത്തുന്നു. മുതലാളിത്തത്തിന്റെ കൈയുക്ക്‌ സ്ത്രീ ലൈംഗികത യക്കുമേല്‍ പരമാധികാരം സ്ഥാപിക്കുന്നത്‌ ര വിടങ്ങഴി'യില്‍ (1948) (കടമാണ്‌. ജന്മി മാരുടെ കൈയേറ്റവും സ്വന്തം സമുദായത്തിന്റെ വിലപേശലും ഒരുപോലെ അനുഭവി ക്കുന്ന ചിരുതയും (ര 1ടങ്ങഴി) മുതലാളിത്ത ബന്ധങ്ങളിലെ ദയാരഹിതമായ ഇടപെട ലുകള്‍ (്രണയഭംഗത്തിനിരയാക്കിയ കറമത്തമ്മ(ചെമ്മീല്‍)യറും വ്യത്യസ്ത ചിത്രങ്ങള്‍ കാഴ്ചവെക്കുന്നു. സമമൃഹത്തിന്റെ നിലനില്‍ക്‌ സ്ര്തീയുടെ സദാചാരത്തിലാണ്‌ എന്ന മട്ടിലുള്ള സാമദൃഹ്യചിന്തകള്‍ക്ക്‌ തകടി നോവലില്‍ ഇടംനദ്കി. സാമ്പത്തികാടിമത്ത ത്തെക്കുറിച്ചോ കുടുംബം എന്ന ചട്ടക്കടുട്‌ സ്ത്രീക്കു നല്കുന്ന ലിംഗാടിമത്വത്തെക്കു റിച്ചോ അല്ല വര്‍ഗ്ൃകോയമയെക്കുറിച്ചാണ്‌ തകഴി കുടുതല്‍ശ്രദ്മിച്ചത്‌. സയന്ദര്യബോധ ത്തില്‍ തന്റെ മുന്‍ഗാമികളെ പിന്‍തഭളിക്കൊ ൦” ആഭരാശഗ്യത്തിന്റെയും അദ്ധ്യാന ത്തിന്റെയും മഹിമയാണ്‌ നായികയെ വര്‍ണ്ണിക്കുമ്പോള്‍ തകഴി സ്വീകരിച്ചത്‌. നല്ല പെണ്ണാണ്‌, ഒന്നാന്തരം വേലക്കാരി Mel ആരോഗ്യം” (തകഴി, 2000 : 9) എന്ന്‌ ചിരുതയെ തകഴി പരിചയകെടുത്തമന്ന3. പ്രമ്പരാഗത സ്ത്രീവീക്ഷണങ്ങളില്‍നിന്നും വിഭിന്ന കാഴ്ച നല്കുന്നില്ലെങ്കിലമും സാമമൂഹ്യാവസ്ഥകളോട്‌ പടവെട്ടാൻപോന്ന സ്ത്രീ കദാപാത്രങ്ങള്‍ക്ക്‌ ജന്മം കൊടു ക്കാൻ കേശവദേവിന്‌ കഴിഞ്ഞിട്ടു : ഒരു സുന്ദരിയുടെ കമ്‌ (കേശവദേവ്‌, 1960) യിലെ ഭവാനി തനിക്കാവശ്യമില്ലാത്ത വിവാഹക്കാരോട്‌ ഇറങ്ങികഷോകാന്‍ പറയാന്‍ തയ്യാറായ ക്ദാപാത്രമാണ്‌. എല്ലാവരെയും കീഴ്കെടുത്തി വിജയിച്ച മാടന്‍ എന്ന ഡിയെ കീഴടക്കാനും ധൈര്യം കാണിച്ചു ഭവാനി. ഗ്ലാസ്റുകൊ എറിഞ്ഞു രക്ഷ ക്ടുന്ന ഭവാനി പ്രതിരോധത്തിന്റെ കോട്ടയ്ക്കുള്ളില്‍ സുരക്ഷിതയാകുന്നമ - നന്മ എന്നത്‌ പെണ്ണിഭനാടു കാണിക്കുന്ന മര്യാദയായി കാണാന്‍ ദേവ്‌ ശ്രമിക്കുന്നു - മുസ്സീം സമുദായത്തിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ അവതരികിക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍ കുടുംബത്തില്‍ പ്രധാന റോളുകള്‍ സ്രതികള്‍ നിര്‍വ്വഹിക്കമന്നു എന്ന്‌ ചട ര്‍ക്കാണിക്കുന്ന - സ്ത്രീകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷ കദാപാത്രങ്ങഭാണ്‌ ബഷീറിന്റെത്‌. ബാല്യകാലസഖി (1944) പാത്ത 93 മ്മയുടെ ആട്‌ (1959) മതിലുകള്‍ (1965) തുടങ്ങിയനോവലുകള്‍ ശക്തമായ സ്രതീകധദാ പഠാ(തങ്ങള്‍ക്ക്‌ സ്ഥാനം നലകമന്നുവയാണ്‌. സുഹറ (ബാല്യകാലസഖി) എന്ന കദാപാ(ത ത്തിന്റെ മനക്കരുത്തും വ്ൃത്യസ്തചിന്താമണ്ഡലവും മലയാളദനോവലിലെ സ്ര്തീ വൈവിദ്ധ്യത്തിന്‌ ഉദാഹരണമായിത്തീരമന്ന3. മലയാളനോവൽല്‍സാഹിത്യത്തില്‍ വ്യത്യസ്തമായ സ്വരം കേള്‍ഷിച്ച എഴുത്ത3കാ രനാണ്‌ ഉറമൃബ്‌. നോവലിസ്റ്റുകള്‍ അധികാരബന്ധത്തിന്റെ യും അടിമളടമബന്ധത്തി ന്റെയും AMAIA സ്തീകളെ കുടുംബ വ്യവസ്ഥയക്കുള്ളില്‍ തളച്ചിട്ടുകാലത്താണ്‌ സ തന്ത്രമനസ്സുഭള സ്തീകളെ ആഴത്തില്‍ പ്രതിഷ്ികിക്കാന്‍ അദദ്ദഹം ശ്രമിച്ചത്‌. ആരു ടെയുംമുന്നില്‍ തലകുനിക്കാത്ത ഉമ്മാച്ചുവും ചിന്നമ്മു ഉമ്മാച്ചു) വൂമെല്ലാം സ്വതന്ത്മരനസ്കരാണ്‌. സാമൂഹ്യസങ്കിര്‍ഒണ്ണതകളൊക്കെ പ്രത്യക്ഷമാകുന്നതരത്തില്‍ ക്ദാപാ(്രങ്ങളെല്ലാം വ്യക്തിത്വമുഭഭവരാകണമെന്ന്‌ ഉറൂബിന്‌ നിര്‍ബന്ധമു ഠായിരു ന്നറ. കുട്ടികളെയും സ്രതീകളെയം അവതരിദിക്കുഭമ്പോള്‍ പോലും ആ നിര്‍ബന്ധം സമൃക്ഷിച്ചിരുന്ന ഉറദ്ൃബിനെയാണ്‌ കാണുന്നത്‌. ഭിന്നവും സ്വതന്ത്രവുമായ വ്യക്തിത്വ ത്തിനുടമകളായാണ്‌ അവരെ സൃഷ്ടിച്ചിരിക്കുന്നത. ബാല്യത്തില്‍ ഉമ്മാച്ചു കാണി ക്കുന്ന ഉശിര്‌ ബഷീറിന്റെ സൂഹറ (ബാല്യകാലസഖി) യില്‍ ക൭ ത്തുന്ന ഉശിര്‌ തന്നെ യാണ. ബാല്യത്തിലെ ഉശിര്‌ ജീവിതത്തില ഠാകൂന്ന (്രതിസന്ഥികള്‍ക്ക്‌ പോംവഴി AO ത്താന്‍ ഉപകരിക്കുന്നു : ലോകത്തു ഠാകൂന്ന ഏതു ദുരന്തവും സ്രതീകളെ ബാധിക്കുന്നു എന്നതിനുദാഹരണമാണ്‌ ആമിന (1950. ഗര്‍ഭിണിയായ ഒര സ്ത്രീ മരിച്ചുകിടക്കമുന്നു. അവളുടെ വയറിന്നരികിലായ്‌ ഏറ ഒരു വെട്ടിലൂടെ ഒരു കൊച്ചു കൈ വയറ്റിലേക്കു തളഭിനിന്നു. അതിന്നു ചോരപൂര കൊച്ചു വിരലുകളാണ്‌ (ഉറദൃബ്‌, 2000: 10). കാഴ്ചയിലെ വര്‍ഗ്ഗീയ ഭീകരത വെളിപെടുത്തുന്ന, ആമിന കാണുന്ന ഈ ദുരന്തം കാലം സാക്ഷ്യകെടുത്തുന്ന പെണ്ണനുഭവത്തിന്റെ തീ(വതയാണ്‌. മണ്ണിന്റെ മണം വഴിയുന്ന നോവലെഴുതിയ ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ (1954) ജന്മി കുടിയാന്‍ ബന്ധത്തിന്റെ അധികാരച്ചങ്ങള അറുത്തുകളയാന്‍ ശ്രമിക്കു ന്ന . ചെറുകാടിന്റെ സ്ത്രീകള്‍ക്ക്‌ കുടുംബത്തിലും അദ്ധ്യാനത്തിലും പ്രാധാന്യം നല്‍കുന്നു “ ബഹുഭര്‍തൃത്വം ഒരു പോരായ്മയായി കാണുന്ന കദാപാ(തങ്ങളാണ്‌ നോവലിലറുളളത. 94 സാമൂഹിക മാറ്റങ്ങളും ജീവിതരീതികളും പ്രകടമാക്കുന്ന നോവലുകള്‍ രചി ച്ചുകൊ ാണ്‌ എസ്‌. കെ. പൊറ്റെക്കാട്‌ കടന്നുവന്നത്‌. കുടിയേറ്റ, നഗരകദകള്‍ പറ ഞ്ഞുവെക്കുന്ന പൊറ്റെക്കാടിന്റെ കൃതകിളില്‍ സ്ത്രീയെക്കുറിച്ച്‌ പരമ്പരാഗതസങ്കല്പ മാണുള്ളത്‌. തറവാടിന്റെ തകര്‍ന്ന ചുമരുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന സ്ത്രീക ളുടെ കരകേളാണ്‌ എം. ടിയുടെ നോവലുകള്‍. സ്ര്തീത്വത്തിന്റെ വിവിധ മുഖങ്ങള്‍ അദ്ദഹത്തിന്റെ നോവലുകളില്‍ ക ത്താം. 2.1.3. ആധുനിക സോവല്ൃകള്‍ കാക്കനാടന്‍, ഒ.വി.വിജയന്‍, മുകുന്ദന്‍, ആനന്ദ്‌ എന്നിവര്‍ വ്യക്തി ജീവിത ത്തിലെ അന്യദാത്വവും മുല്യത്തകര്‍ച്ചയും നഗരവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും പ്കര്‍ത്തി നോവല്‍ സാഹിത്യത്തിന്‌ പുതുജീവന്‍ നല്കുന്നു : ലൈംഗികസ്വാതുന്ത്രയം നേടുന്ന നായകന്‍മാരുടെ നിര തന്നെയ “ ഇവരുടെ നോവലുകളില്‍. ഈ സ്വാതന്ത്യത്തിന്നിരകളായിത്തീരുന്നത്‌ സ്രതീകളാണ. അവരുടെ ജീവിത സഹലീകരണ മായ ലൈംഗികതയ്ക്കവ 1 നിലകൊള്ളുന്നവര്‍ മാ(്രമായിത്തീരുന്നു ~ സ്ത്രീകള്‍. എംമകുന്ുന്റെ ഒരു ദലിത്‌ യുവതിയുടെ കദനക്ര്‌ (1996) കാക്കനാടന്റെ 'ഒറോത' (1982) എന്നിവ സ്ത്രീപ്രശ്നങ്ങള്‍ അവതരിദിക്കറുന്ന നോവലുകളാണ്‌. ജീവിത ത്തിന്റെ തീറ്വത വിവിധതരത്തില്‍ സ്രതീയിലേല്‍കിക്കുന്ന മുറിഷാടുകളുമായാണ്‌ ഇവ നിലകൊളഭുന്നത. തറവാടിന്റെ ചുമരുകള്‍ക്കുള്ളില്‍ നിരാശ്രയത്വവും നിശബ്ദതയും അനുഭവി ക്കുന്ന സ്തീകളെ മാ്രമാണ്‌ ആഭിജാത്യമുളളവരായി കരുതിയിരമന്നത്‌. അദ്ധ്വാനി ക്കുന്ന സ്തീകള്‍ ആഭിജാത്യം എന്ന സങ്കല്പത്തിന്‌ പറുറത്തനിലക്കുന്നവരാണ്‌. കരുത്തും തന്റേടവും അദ്ധ്വാനിക്കുന്ന സ്ത്രീയിൽ ക ത്താന്‍ കളഭിച്ചെല്മ്മ' (1956) എന്ന ഭനോവലിലദ്ൃടെ ജി.വിവേകാനനദ്ദന്‍ ശ്രമിക്കുന്ന - ഭര്‍ത്താവിന്റെ നിരാശ്രയയായ ആദ്യഭാര്യയോട്‌ കള്ളിച്ചെ്ലമ്മയ്ക്കുതോന്നമുന്ന അനുകമ്പ ശ്രദ്ധേയമാണ്‌. കൂടുംബബന്ധങ്ങളുടെയും മനുഷ്യബന്ഥങ്ങളുടെയും കപേറയുന്ന കെ.സുരേ (ദന്‍ പതിനഞ്ചോളം നോവലുകള്‍ മലയാളത്തിന്‌ സംഭാവന ചെയതിട്ട - കൂ ടുംബസാഹചര്യങ്ങള്‍ സ്്തീമനസ്സിനെ എങ്ങനെ ബാധിക്കുന്ന എന്നതിനുദാഹരണങ്ങ 95 ളാണ്‌ ആ കൃതികള്‍. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ (താണിയില്ലാത്ത സ്ത്രീകളെ അദ്ദേഹത്തിന്റെ നോവല്‍ പ്രപഞ്ചത്തില്‍ ക ത്താം. ജീവിതപോര്‍ക്കളത്തില്‍ അടരാടി കൊഴിഞ്ഞു വീഴുന്ന സ്തീകളെ പാറകുറ ത്തിന്റെ നോവലുകളില്‍ ക ത്താം. (കിസ്ത്യന്‍ സമുദായത്തിന്റെ ദുഷ്ചിന്തകളുടെ ഒരു നിശ്ചലചിശ്രം തളംകെട്ടിനില്‍ക്കടന്ന നോവലുകളാണ്‌ അദ്ദേഹത്തിന്റെത്‌. രണ ഭൃമിയില്‍ രക്തം ചിന്തുന്ന പടയാളികളെകോലെ ജീവിത രണഭൂമിയില്‍ രക്തമൊഴു ക്കുന്ന ഭട സ്ത്രീകളാണിവര്‍” (ലീലാവതി, 1993:152. അന്വേഷിച്ചദുക ത്തിയില്ല' (പാറക്ുറം, 1958) എന്ന നോവലിലെ സൂസി പൊതുരംഗത്തേക്കിറങ്ങുന്ന സ്ര്രീകള്‍ ഏലക്ക 1വരുന്ന അപമാനത്തിന്റെ പ്രതീകമാണ്‌. ഒ.വി.വിജയന്റെ പുരുഷക്ദാപാത്രങ്ങളെല്ലാം തന്നെ ലൈംഗിക അരാജകത്യത്തി ലേക്ക്‌ വഴുതിയവരാണ്‌. കിളച്ഛുമറിക്കാനുട്ള കറുത്തമണ്ണാണ്‌ ഖസാക്കില്‍ രവി (ഖസാ ക്കിന്റെ ഇതിഹാസം, 1969) ക ത്തുന്നത്‌. രതിസ്ഭനഹങ്ങള്‍ ജീവിതത്തിന്റെ ര ദവ ശങ്ങളായി സ്രതീക്കനുഭവകെടുദഭമ്പോള്‍ സ്നേഹരഹിത ജീവിതത്തില്‍ രവിക്ക്‌ രതി മാ്രമാണ്‌ ആശ്വാസം നല്കുന്നത്‌. നീലഞരമ്പോടിയ തണലുകള്‍ രവി തേടിച്ചെല്ലമു ന്നു. “തലയില്‍ തട്ടമില്ലാതെ നീലഞരമ്പോടിയ കൈകളില്‍ കരിവളയിട്ട്‌ അവള്‍ പിന്നെയും നടുക്റമ്പിലദ്ൃടെ നടന്നു” (വിജയൻ, 2000 :57. മൈമദൃനയുടെ കൈകളിലെ നീല ഞരമ്പുകള്‍ രവി ഒഷിയെടുക്കമന്നു. ലൈംഗികതയുടെ പ്രതീകമായ നീലഞരമ്പു കള്‍ സ്ത്രീകളിലൊക്കെ രവി കഖഒ ത്തുന്നു. രവിയുടെ ഇടപെടലുകളില്‍ താല്പര്യമുള്ള സ്ത്രീകള്‍ മാത്രമാണ്‌ ഖസാക്കിന്റെ ഇതിഹാസത്തി ലുള്ളത്‌. ആനനുിന്റെ കൃതികള്‍ സ്ത്രീകളെ പരതന്ത്രകളാക്കാന്‍ അനുവദിക്കുന്നില്ല. സ്രതീകളെ ബഹുമാനി ക്കാനറിയാവുന്ന കദാപാത്രങ്ങങാണ്‌ ആള്‍ക്കുട്ടത്തില്‍ (1970) കാണൂന്നത്‌: രാധയമും ലളിതയും ചിന്തയിലും (പവ്യത്തിയിലദൃം സ്വതന്ത്രരാണ്‌. സ്തതീയനുഭവങ്ങളെ (ഗാമദീണ നാഗരിക തലത്തില്‍ നിന്നുകൊ “അവതരണം ചെയ്യുന്ന ഭനാവലിസ്റ്റാണ്‌ സി.രാധാകൃഷ്ണന്‍. ജാതീയതക്കുളളിലും ശൂ സ്തീയുടെ ദ്രമ മഹത്വം വെളിവാക്കുന്ന കദാസന്ദര്‍ഭങ്ങളോടെ രചിച്ച നോവലാണ്‌ എല്ലാം മായ്ക്കുന്ന കടല്‍ (1972). നഗരത്തിന്റെ മടുകില്‍ വഞ്ചിതരാകുന്ന സ്ര്തീകളുടെ ചിത്രം പുള്ളിഷുലികളും വെളളിനക്ഷത്രങ്ങളും' (1984) എന്ന കൃതിയില്‍ കഒ ത്താം, 96 സ്വന്തം തീരുമാനങ്ങളും NOL MIeA@jBBBJo (alSlallengmM aow (പുളളിഷുലി കളും വെളളിനക്ഷ(്രങ്ങളും) മലയാള നോവല്‍സാഹിത്യ ത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന കദാപാ(്തമാണ്‌. മലയാളത്തിലെ നോവലുകള്‍ പൊതുവെ സ്തീയുടെ വിവിധകര്‍ത്യത്വങ്ങള്‍ എടുത്തുകാണിക്കുന്നവയാണ്‌. എങ്കിലും മുഖ്യരചനകളിലെല്ലാം മാത്ൃകാപത്നി, മാതൃകാഭാര്യ എന്നിങ്ങനെയുള്ള കുടുംബഘടനക്കകത്തെ ഇടങ്ങള്‍ ആവിഷ്കരിക്കു മ്പോള്‍ അവ മിക്കകോഴും പൂുരുഷാധിപത്യസമമൃഹത്തിന്റെ പൊതുഘടനകളുടെ സാധു കരണമായിത്തീരുന്നമ. സ്വന്തം സമുദായത്തിലും കുടുംബത്തിലും ഭിന്നവും സ്പഷ്ടവുമായ വ്യക്തിവ്യതിരിക്തതകള്‍ പുലര്‍ത്താനാവാതെ ഈ പൊതു വാര്‍ഷുകളുടെ സ്വാധീനത കള്‍ക്കു വിധേയമാവുകയാണ്‌ സ്ത്രീജീവിതം. വ്യക്തി പരമായ അസ്വാതന്ത്രയം മാത്രമല്ല ലൈഗംികാടിമത്വവും സ്തീകള്‍ പേറേ ര്‍വന്നറു. കുടുംബത്തില്‍ തമ3ല്യറപാധാന്യം നേടിത്തുടങ്ങിയിട്ടും സാമ്പത്തികമുന്നേറ്റമാോ തൊഴില്‍സമത്വദമാ സ്ത്രീകള്‍ക്കു 9 യില്ല. മുഖ്യധാരാ നോവലുകളില്‍ കേരളീയ സ്രതീജീവിതം അഭിമുഖീകരിച്ച പ്രശ്നമ ണ്ഡലം ഭിന്നരീതികളില്‍ അവതീര്‍ണ്ണമാവുകയാണ്‌. പറരുഷാധിപത്യ വ്യവസ്ഥയുടെ നിര്‍മ്മിതികളായ സങ്കല്പങ്ങളും രചനാ രീതി കളും നിലനില്ക്കെത്തന്നെ തങ്ങളനുഭവിക്കുന്ന വിവേചനം ആവിഷ്കരിക്കുന്നതിന്‌ അനുയോജ്യമായ ആഖ്യാനരീതികളും ആശയധാരകളും തേടാന്‍ കേരളത്തിലും ചില എഴുത്തുകാരികള്‍ നിര്‍ബന്ധിക്കകെട്ടു. സാമുദായികവും സാമൂഹികവുമായ അടി മത്തം നീ നാള്‍ പേറേ വിവന്ന ജീവിതങ്ങളുടെ ശക്തമായ പ്രതിഷേധത്തെയാണ്‌ അവര്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിച്ചത്‌. കെ.സരസ്വതിയമ്മ, രാജലക്ഷ്മി, ലളിതാംബിക അന്തര്‍ജനം, വത്സല, മാധവിക്കുട്ടി, സാറാജോസഹ്‌ എന്നിവര്‍ ശക്തമായ (്രതിഷേധ്രപ കടനം നടത്താന്‍ എഴുത്തിനെ ഉപയോഗിച്ചവരാണ്‌. മലയാളിയുടെ പൊതുബോധമു ണര്‍ത്തുന്ന അടിമത്തത്തില്‍ നിന്നു കരകയറാന്‍ കഠിനയതനം തന്നെ വേ വവന്നു അവര്‍ക്ക്‌. പൂരുഷനിര്‍മ്മിത സാംസ്കാരിക ചുറ്റുപാടില്‍നിന്നും മോചനം &നടാന്‍, സ്വത്വം ക ടുക്കാന്‍ കലാപം കൂട്ട വന്ന എഴുത്തുകാരികള്‍ ഒരു പുതിയ മറന്നേ ത്തിന്‌ തുടക്കം കുറിച്ച. 97 2.2 കേരളത്തിലെ സ്ത്രീ എഴുത്തദകാര്‍ 2,2,1. കേരളത്തിലെ ആദ്യകാല സ്തീ എഴുത്തുകാര്‍ കേരളത്തില്‍ സ്തീ എഴുത്തുകാര്‍ക്ക്‌ അംഗീകാരം വളരെ വൈകിയാണ്‌ ലഭിച്ച ത്‌. സമദൃഹത്തിന്റെ എല്ലാ മേഖലകളിലുമെന്നതുപോലെ സാഹിത്യത്തിലും അവര്‍ പിന്‍തളളകെട്ടു. ആദ്യകാലങ്ങളില്‍ കിളിമാനദൃര്‍ ഉമാദേവിത്തമ്പൂരാട്ടി (1832-81) കുട്ടിക്കു ഞ്ഞുതങ്കച്ചി (1820-1904) കടത്തനാട്ട്‌ ലക്ഷ്മിയമ്മ (1845-1909) റാണീ ലക്ഷ്മീഭായി (1348 -1901) എന്നിവരാണ്‌ സാഹിത്യം, ശാസ്ര്തം എന്നീ മേഖലകളില്‍ മുഴുകിയിരുന്ന ചുരുക്കം ചിലര്‍. കീര്‍ത്തനങ്ങളും ദേവസ്തുതികളുമൊക്കെയാണ്‌ വിഷയമെങ്കിലും സാഹിത്യലോകത്തെ ആദ്യത്തെ സ്തീ (പ്രാതിനിധ്യമായി ഇവരെ കണക്കാക്കാവുന്ന താണ്‌. കാലാകാലങ്ങളായി അടുക്കളയും അകത്തളവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവത്തിന്റെ കെട്ടടിക്കാന്‍ സാഹിത്യലോകത്ത്‌ ഇടംകഒ ത്തി, കവിത എന്ന മാധ്യമമാണ്‌ അവര്‍ ആദ്യമായി തെരഞ്ഞെടുത്തത്‌. സ്തീ മാസിക കളും സ്ത്രീ ്രശ്നങ്ങളടങ്ങുന്ന ലേഖനങ്ങളും രംഗത്തു വന്നു. സ്തീ, ശാരദ, ലക്ഷ്മീ ഭായി എന്നിവ അക്കാലത്ത്‌ സ്രതീകള്‍ക്കുദവ 1 പുറത്തിറങ്ങിയ മാസികകളില്‍ ചില താണ. ധാരാളം സ്ര്തീകൾ മാസികകളില്‍ എഴുതിതുടങ്ങി. പദുരോഗമനാശയക്കാരായ പരൃഷന്മാരും മാസികയില്‍ എഴുതിയിരുന്നു. കെ. പത്മാവതിയമ്മ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചം, കെ.ദേവകിയമ്മ ശൈശവ വീവാഹത്തെക്കുറിച്ചം എഴുതു കയു യി. പതിയ കാഴ്ച്ഷാടുകള്‍ സ്ത്രീകള്‍ക്കനുകുലമായി വരുന്നതിനുള്ള സാഹചര്യമൊരുക്കിയതിന്‌ ഈ മാസികകള്‍ സ്ത്യദുത്യര്‍ഹമായ പങ്കുവഹിച്ചിട്ട; - ചെറുക%കളിലേക്കും പിന്നീട്‌ സ്തീകള്‍ ശ്രദ്ധപതിഷിച്ചുതുടങ്ങി. 1911 ല്‍ സര സ്വതീഭായി തലച്ചോറില്ലാത്ത സ്രതീകള്‍ എന്ന ക്ധയിലൂടെ ക്ദാലോകത്തേക്കു കടന്നുവന്നു. ചിന്തയും വീകാരവുമില്ലാതെ, തലച്ചോറുതന്നെയില്ലാത്ത സ്ര്തീസമു ഹത്തെ ചി(തീകരിക്കുകയായിരുന്നു കയുടെ ലക്ഷ്യം. ആദ്യപെണ്ണെഴുത്തിന്റെ പരി ിയില്‍കെടുത്താവുന്ന ഈ കദ ഭാഷാപോഷിണി എന്ന മാസികയിലാണ്‌ (്രസിദ്ധീകരി ച്ചത്‌. 1920- ല്‍ കൈരളിയില്‍ പ്രസിദ്ധം ചെയ്ത മനസ്സാക്ഷിയും ഭമാഹവും' എന്ന ക! രചിച്ചത്‌ അമ്പാടി കാര്‍ത്യായനിയമ്മയാണ്‌. ലളിതാംബിക അന്തര്‍ജ്ജനം, കെ.സരസ്വതി 98 യമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി, പി.വത്സല, മാനസി, സാറാജോസഹ്‌, സാറാ തോമസ്‌, കെ.ബി.ശ്രീദേവി, പി.ആർ. ശ്യാമള, അഷിത, എം.ഡി,രത്നമ്മ, ഗ്രേസി, എന്നീ ്രതിഭകള്‍ മലയാള കദാ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ. ചെറുകര എന്ന സാഹിത്യരൃപം സ്തീകള്‍ക്ക്‌ റ്രതിഷേധ (്രകടനത്തിനടം സവി ശേഷാനുഭവവിവരണത്തിനും കളമൊരുക്കുകയു ഠയി. ഒന്നാംഘട്ടം ഇടം ക ത്തു ന്നതിനുള്ള കലാപമായിരുന്നറുവെങ്കില്‍ ര ഠംഘട്ടവറും മദുന്നാംഘട്ടവറും ലിംഗവ്യവസ്ഥ യക്കറുളളിലെ അടിമത്തം, സ്രതീലൈംഗികതയുടെ തെറ്റായ നിര്‍വചനം, സ്രതീലൈംഗി കതക്കുമേല്‍ പുരുഷന്‍ നേടിയ അനിയന്ത്രിത സ്വാതന്ത്രം എന്നിവക്കെതിരെയുളള പോരാട്ടമായിരുന്നു. സ്രതീവാദപരമായ ആധുനിക വീക്ഷണങ്ങള്‍ ഈ കാലഘട്ടങ്ങളില്‍ ആവിഷ്കൃതമാവുന്നു - സാറാജോസക്‌ തന്റെ കൃതികളിലൂടെ സാക്ഷാത്കരിച്ചത്‌ ഈ വീക്ഷണങ്ങളാണ. പുരുഷന്‌ സാമൃഹികവെല്പുവിളികളെ മാത്രം നേരി 1വന്നഷോള്‍ സ്ത്രീക്ക്‌ പറുരൂുഷനിര്‍മ്മിത സ്ത്രീവാര്‍ക്‌ മാത്ൃകകളെക്കൂടി അതിജീവിക്കേ 1 വന്നറു. നിലനിന്നി രുന്ന സങ്കല്പങ്ങളെ പിന്‍തളളിക്കൊ ാണ്‌ മാധവിക്കുട്ടി കദാരചനയിലേര്‍കെട്ടത്‌. സമൂഹം നിയന്ത്രണം വെച്ച രതി, സ്നേഹം എന്നിവയില്‍ ഏറെ സ്വാതന്ത്രം കൈവ രിച്ച രചനകളാണ്‌ മാധവിക്കുട്ടിയുഭടത്‌. ശരീരത്തിന്റെയും മനസ്സിന്റെയും തനത്വ്യാപാരങ്ങള്‍ സ്തീകള്‍ അവതരിദിക്കാനാരംഭിച്ചഷോള്‍ സാഹിത്യലോകം ഉള്‍ക്കൊളളാന്‍ മടിച്ചു. മാധവിക്കുട്ടി, സാറാജോസഷ്‌, ദ്രഗസി, ചനന്ദമതി, കെ.ആര്‍. മീര എന്നിവര്‍ സ്ത്രീയുടെ കലര്‍കില്ലാത്ത ചിത്രങ്ങള്‍ ആവിഷ്കരിച്ചു. എന്റെ ക്‌ (1973) യില്‍ വിപ്ലവം സൃഷ്ടിച്ച മാധവിക്കുട്ടി പൃരുഷദലാകത്തിന്‌ ശക്തമായ തിരിച്ചടി നല്കി. 'ഭോന്തന്‍ പടൃക്കള്‍' എന്ന കയില്‍ ഗ്രേസി ആണുങ്ങളുടെ ഉപകരണമാവുക എന്ന തില്‍ കവിഞ്ഞ്‌ പെണ്ണുങ്ങളുടെ ജീവിതത്തിന്‌ ഒരര്‍ത്ഥവുമില്ല എന്നാണ്‌ അവളുടെ ആലോചന” (ഗ്രസി, 1999 :71) എന്ന്‌ തുറന്നെഴുതി. ഹൃദയ ത്തിലേക്കുള്ള വഴി ശരീര ത്തിലദ്ൃട’യാണെന്നറും (സി, 2004: 44) രക്തവും മാംസവും” എന്ന കയിലദ്ദടെ ഉറക്കെ പ്രഖ്യാപിക്കുന്നുമു “അവര്‍. ലൈംഗികതയില്‍ ഉപകരണമാകാനല്ച പങ്കാളിയാ കാനാണ്‌ സ്രതീകള്‍ ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തമാക്കുന്ന കദയാണിത്‌. കേരള സംസ്കാരം സ്രതീയോട്‌ പാതിവ്രത്യം സൂക്ഷിക്കാന്‍ ആവശ്യകെടുമ്പോള്‍ അതു തകര്‍ക്കാന്‍ (vocilangan സ്രതീ ബോധമാണ്‌ 'അന്നി' 99 (സിതാര, 2000:15) എന്ന കലയിലെ നായികയക്കുളളത്‌. സിതാര എന്ന കലാകാരി പാതി(വത്യം സംരക്കിക്കുന്നവനായും തകര്‍ക്കുന്നവനായും പദുരുഷന്റെ സ്ഥാനം അട യാളകെടുത്തുന്നു. ബലാത്സംഗത്തെക്കുറിച്ചുളള സമദൃഹത്തിന്റെ കാഴ്ചകാടിനെ വെല്ലദവിളിക്കുകയാണ്‌ അഗ്നി” എന്ന കരയിലൂടെ കലാകാരി ചെയ്യുന്നത്‌. ബലാത്സം ഗത്തെ നിസ്ത്രാരവത്ക്കരിക്കുന്ന ബോധത്തില്‍നിന്നുുകൊ “ പെണ്‍കുട്ടി അവരില്‍ ഒരാളെത്തന്നെ വിവാഹം കഴിക്കാനൊരുങ്ങുന്നു. കലാകാരിയുടെ സ്തതീസ്വത്വബോധം നവീന സ്രതീദര്‍ശനത്തോട്‌ ചേര്‍ന്നു നില്ക്കറുന്നതാണെന്നു കാണാം. സ്രതീയനുഭവത്തിന്റെ വ്യത്യസ്ത തലങ്ങള്‍ ക ത്താനുളഭ്ള ശ്രമങ്ങള്‍ കെ. ആര്‍മീരയുടെ കൃതികളില്‍ കാണാം. വലിയ മുലകളുളളതിന്റെ പേരില്‍ ശൂര്‍ക്ണഖ എന്ന്‌ പരിഹസിക്കകെ്ടുമ്പോള്‍ തന്നെയും സമൂഹത്തെയും ബാധിച്ചിരുന്ന ക്യാന്‍സര്‍ മുറിച്ചുമാറി എല്പാം ഒന്നു മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ കലയാണ്‌ കെ.ആര്‍ദീരയുടെ ശ്ൃര്‍ക്ണഖ്‌. ആധുനിക സ്ത്രീവാദം ആവശ്യകെ്ടുന്ന ഭിന്ന ലൈംഗികതാവാദത്തിനും മമമ്പ്‌ വത്സല, സാറാജോസകഹ്‌ എന്നിവര്‍ സ്ര്തീ ജീവിത്തിന്റെ (പ്രകൃതി, (പാന്തീയ ബന്ധങ്ങള്‍ നിര്‍വ്വചിച്ചുകൊ ൦ രംഗത്തെത്തി. പ്രകൃതി, മനുഷ്യ, കീഴാഭബന്ധത്തിന്റെ ആഴം ക ത്തുന്ന കൃതികളാണ്‌ അവരുടെ ത്‌. 2.2.2, സ്ത്രീനോവലിസ്റ്റുകള്‍ സ്തീ സ്വത്വബോധത്തിലുള്‍ച്ചേര്‍ന്ന സ്രതീവാദത്തിനു (പാമുഖ്യം വന്നതോടെ നോവല്‍ സാഹിത്യത്തിലും സ്രതീകള്‍ ഇടംകഒ ത്തി. അന്നുവരെ രമൂപകെട്ടിരമന്ന പറുരുഷധാരണകളെ തിരുത്തിക്കൊ “ യാധാര്‍ത്a ചി്രീകരണത്തിനുളള സാധ്യതകളാണ്‌ അവര്‍ കഒ ത്തീയത്‌. സ്രതീമുല്യങ്ങളോട്‌ കുറദൂപുലര്‍ത്താനാവാതെ അനുഭവ സാക്ഷാതകാരത്തിനായുള്ള വേദി ക ത്തീയിരുന്ന ആദ്യകാല നോവലി സ്റുകളില്‍നിന്നു വ്യത്യസ്തമായി സ്വാനുഭവങ്ങളുടെ പകച്ചഷുമായി പില്‍കാല സ്ത്രീഭനാവലിസ്റുകള്‍ രംഗത്തെത്തി. മലയാള നോവല്‍ സാഹിത്യത്തിലെ സ്ത്രീസാന്നിദ്ധ്യം പ്രാരംഭഘട്ടത്തില്‍ അനുകരണത്തിന്റെ തലത്തിലാണ്‌ നിലനിന്നിരു ന്നത്‌. 100 1915 മുതല്‍ ആരംഭിക്കുന്ന അനദകരണല്‍ഘട്ടം ബി.കല്യാണിയമ്മയുടെ താമര ശേരി അവാ അമ്മുവിന്റെ ഭാഗ്യം എന്ന കൃതിഭയാടെയാണ്‌. തെരവത്തു ജാനകിയമ്മ യറുടെ കമലാഭായി അധവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം' 1089 മുതല്‍ 1090 വരെ ആത്മപോഷിണിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കൃതിയാണ്‌. നോവല്‍ രചന യില്‍ പുരുഷനെ അനുകരിക്കുന്ന ഒരു കുറ്റാന്വേഷണ ക്വയോണിത്‌. തിരുവല്ല ജി.കമലമ്മാളിന്റെ സുശീലന്‍ ഒരു പുതിയ കഥയും 1920ല്‍ ജാനകിയമ്മ കല്പകശ്ശേരി യില്‍ രചിച്ച സൂര്യാഭായി' എന്ന നോവലും ഈ കാലത്തിലെ സംഭാവനകളാണ്‌. മിസ്സിസ്‌ ടി. രാമല്‍തമ്പിയുടെ സുകുമാരി, അംബാദദവിത്തമ്പുരാട്ടിയുടെ ശൂരസിം ഹൻന്‍' (1925) തെരവത്ത്‌ അമ്മിണിയുടെ വീരപത്നി' (1927) കെ.ജി.ഭഗവതിയമ്മയുടെ 'അദ്യഷ്ടം അവോ വേലുകിളള പോഷ്കര്‍', ലീലാ ജെയുടെ ലീലാവതി, പി.കാവമ്മയും വിഗയരിയമ്മയറും ചേര്‍ന്നെഴുതിയ മായാവിലാസം', ബി.ഭാഗീരലിയമ്മയുടെ നളിനി അവോ വിധിയുടെ ഗതി' (1932) ആനന്ദവല്ലി” (1936) എം.കെ. ദേവകിയമ്മയുടെ ധര്‍മ്മ ദദവൻ' കാത്തുളഭ വീട്ടിൽ ദേവകിയമ്മയുടെ ശകുന്തളാദേവി' (1936) 1937 ല്‍ എം. കമ ലാഭായിയുടെ രാജ്ലക്ഷ്മി', എം. കല്യാണിയമ്മയമടെ 'ഇന്ദുമതി' കെഭാരതിയമ്മയുടെ ലതിക' എന്നിവയും പുറത്തിറങ്ങുകയു ായി. ഓമന അവോ പദുനര്‍വിവാഹം (ശീ വിലാസചന്ദൻ കമലത്തിന്റെ കാമുകന്‍, വെണ്മണി, മോഹനവല്ി, ഭാസ്കരസിംഹന്‍, വെണ്‍മാടത്തിലെ റാണി, കൃഷ്ണവേണി, വാടാത്ത പദൃമാല, സെക്രട്ടറി, ശ്യാമളാദേവി' എന്നിവ 1947 മതൽ 1960 വരെ ഇറങ്ങിയ നോവലുകളാണ്‌. സമദൃഹത്തിലെ സ്ത്രീസങ്ക ല്പത്തെ പദൃര്‍ണ്ണമായും നിഷേധിക്കാതെ തന്നെ പെണ്ണനുഭവത്തിന്റെ വിസ്ഹഘോടനങ്ങ ളായിരുന്നു ആദ്യകാല സ്രതീനോവലുകളുടെ (്രമേയം. പറുരുഷ വിരചിതങ്ങളായ നോവലുകളുടെ പൊതുഘടനയെ മാതൃകയാക്കുമ്പോള്‍ തന്നെ (പ്രമേയത്തില്‍ ഇത്ത രമൊരു പരീക്ഷണം നടത്താന്‍ അവര്‍ക്കു സാധിച്ച. ആദ്യകാല സ്ര്തീഭനാവലിസ്റുകളില്‍നിന്നു വൃത്യസ്തമായി പുതിയ തിരിച്ചറി വിന്റെ ലോകത്തേക്കാണ്‌ പിന്നീട്‌ എഴുത്തുകാരികള്‍ എത്ത കെട്ടത്‌. 1944 ല്‍ കെ.സരസ്വതിയമ്മയുടെ ദ്രപമഭാജനം' എന്ന നോവലാണ്‌ (പതിഷേധ ത്തിന്റെ ധ്വനികളുമായി രംഗത്തെത്തിയ ആദ്യഭനോവല്‍. സ്ത്രീയുടെ ദയനീയാവസ്ഥ കള്‍ അനുഭവിച്ചറിഞ്ഞ എഴുത്തുകാരിയില്‍നിന്നുള്ള പ്രതികരണമാണ്‌ ആ നോവല്‍. തന്റെ നിലപാടുകള്‍ വൃക്തമാക്കാനുള്ള മാര്‍ഗ്ഗമായി നോവല്‍ എന്ന മാധ്യമത്തെ 101 ക ത്തിയ എഴുത്തുകാരിയാണ്‌ സരസ്വതിയമ്മ. അടുക്കളത്തളവും കറടുംബജീവി തവും പ്രണയവുമല്കാതെ സ്തീക്ക്‌ മറ്റൊരു മേഖല കം ത്താനാവാതിരുന്ന കാല ത്താണ്‌ എഴുത്തില്‍ വ്യാപരിച്ചുകൊ ൦“ സരസ്വതിയമ്മ രംഗപ്രവേശം ചെയ്തത്‌. ജീവി ക്കാനനുവദിക്കാത്ത സാമുഹ്യസാഹചര്യങ്ങളെ വെല്ദദൃവിഭികളോടെ നേരിട്ടുകൊ ാണ്‌ രാജലക്ഷ്മി കടന്നുവന്നത്‌. ഒരു വഴിയും കുറെ നിഴലുകളും (1959), ഞാനെന്ന ഭാവം (1964) ഉച്ചവെയിലറം ഇളനിലാവും (1964) തുടങ്ങിയ നോവലുകള്‍ ആത്മ (്രകാശത്തി നായുള്ള ഉപാധികളായി ക 3. ഒരു വഴിയും കറുറെ നിഴലുകളും എന്ന നോവലില്‍ നായിക രമണി എല്ലാ അലിഖിത നിയമങ്ങളെയും തെറ്റിച്ച്‌ സ്വാതന്ത്രമനുഭവിക്കുന്നു. വിവാഹം നിഷേധിക്കാന്‍ ധൈര്യം കാണിച്ച്‌ സ്വതന്ത്യാകാനാഗ്രഹിക്കുന്ന രമണി നോവല്‍ സാഹിത്യത്തിലെ വൃക്തിത്വമാര്‍ന്ന കദാപാ(്തമാണ്‌. പറുരുഷനിര്‍മ്മിത വ്യവസ്ഥിതിയില്‍ നിന്നകൊ തന്നെ സ്വന്തം നിലയിലുളള രചനാവൈഭവം (പകടികി ക്കാന്‍ രാജലക്ഷ്മിക്കു കഴിഞ്ഞിട്ടു - വ്യവസ്ഥഭയാടുള്ള ഏറ്റുമുട്ടല്‍ സമുദായത്തെക്കൂടി ഉള്‍കെടുത്തിക്കൊ ാകു ഭമ്പാള്‍ അധികാരദകാട്ടകള്‍ തകരാന്‍ തുടങ്ങും എന്നതിന്നുദാഹരണമാണ്‌ അഗ്നി സാക്ഷി (1976) വഭരണ്യവര്‍ഗ്ഗത്തിന്റെ സാമൂഹ്യവിശകലനവുമായി കടന്നുവന്ന എഴു ത്തുകാരിയാണ്‌ ലളിതാംബിക അന്തര്‍ജനം. സ്തീയുടെ മനുഷ്യത്വരഹിത ജീവിത ത്തിന്‌ നിദാനമായ സമുദായം വരേണ്യവര്‍ഗ്ഗത്തിന്റെതായിരുന്നുു. ജീവിതത്തിന്റെ സമസ്തമേഖലകളും അവര്‍ക്ക്‌ നിഷിദ്ധമായിരുന്ന. കുടുംബം, സമുദായം തുടങ്ങിയ പറരുഷാധികാര ഇടങ്ങളെ തകര്‍ത്തുകൊ oan ദേവകിമാനമ്പിള്ളിയറുടെ രംഗ്രപ വേശം. സ്വാതന്ത്ര സമരമുഖത്തെത്തുന്ന ജീവിതം വിരക്തിയുടെ (്രതീകമായ ആത്മീ യതയിലെത്തി നില്ക്കുന്നു എന്ന പോരായ്മ എണ്ണകെടുന്നുമു നോവലില്‍. സ്വന്തം പരിമിതികളെ അവഗണിച്ച്‌ രാഷ്റ്രീയരംഗത്തമും, സാമദൃഹ്യ്രശ്നങ്ങളിലേക്കും തീരിയു ന്നതിന്‌ കഴിഞ്ഞു ദേവകിക്ക്‌. പ്രതിഷേധഘട്ടത്തില്‍ നിന്നു വ്യത്യസ്ത മായി സ്തീയുടെ തനത്‌ മദൃല്യം ക ത്താനുളള (ശമങ്ങള്‍ നടത്തിയത്‌ മാധവിക്കുട്ടി, വത്സ ലു, സാറാജോസകഹ്‌ തുടങ്ങിയവരാണ്‌. കുടുംബവുമായി ബന്ധപെട്ട സ്ത്രീജീവിതത്തിന്റെ പൊരുള്‍ നിര്‍ണ്ണയിക്കുന്നു “ മാധവിക്കുട്ടിയുടെ നോവലുകള്‍. സ്ദനഹത്തിന്റെയും വികാരത്തിന്റെയും സ്ത്രീസ്പര്‍ശ മാതൃകകളാണ്‌ മാധവിക്കുട്ടികൃതികളില്‍ ക ദവ രുന്നത്‌. ലൈംഗികതയുടെ മേല്‍ നിലനിന്നിരുന്ന ആധിപത്യം പൊട്ടിച്ചെറിയാനാണ്‌ 102 അവര്‍ ശ്രമിച്ചത്‌. എഴുത്തിലും ജീവിതത്തിലും ലൈംഗികതയുമായി ബന്ധകെട്ടതെല്ഛാം പരുഷനുമാത്രം അനദൃവദിക്കകെട്ട കാലത്താണ്‌ എന്റെ ക്ധ്യുമായി അവര്‍ രംഗ ത്തെത്തിയത്‌. സ്ത്രീലൈംഗികതക്ക്‌ മറ്റൊരു മാനം ക൭ ത്തിയ മാനസിയും പുരു ഷന്മാര്‍ക്ക്‌ സ്നേഹിക്കാനറിയില്ല എന്ന വിശ്വാസത്തില്‍ സ്ത്രീയെ കുടെകൂട്ടുന്ന ജയില്‍വാര്‍ഡനറും (അമാവാസി) കേരളീയ സദാചാരമണ്ഡലത്തെ ഇളക്കി മറിച്ച. അന്നറുവരെ നിലനിന്നിരുന്ന സ്രതീകാഴ്ചയില്‍ നിന്ന്‌ വൃത്യസ്തമായി പാതിവ്രത്യം എന്ന ഉച്ചിഷ്ടം ഭക്ഷിച്ച്‌ അസംതൃപ്ത ജീവിതത്തില്‍ ഒടുങ്ങാനാണ്‌ സ്ത്രീയുടെ വിധി എന്ന്‌ വിശ്വസിക്കുന്ന ഡോകടര്‍ ഷീല, വൃദ്ധനായ ഭര്‍ത്താവിന്റെ അതിരുകവിഞ്ഞ സ്ഭനഹത്തില്‍ വീര്‍ഷുമുട്ടനുഭവിക്കുന്നു (ചന്ദനമരങ്ങള്‍). സ്ത്രീശരീരത്തിന്റെ സ്ഥിരം കാഴ്ചകളില്‍നിന്നമും വേറിട്ട്‌ ഒരു സ്തീയുടെ കാഴ്ചകളവതരിദിക്കുന്ന മാധവിക്കുട്ടി യില്‍നിന്നും ഭിന്നമായ സ്വരമാണ്‌ സാറാ ജോസകിന്റെത്‌. വ്യവസ്ഥാപിതമൂല്യങ്ങളോട്‌ സ്ത്രീവാദചിന്തയുടെ പിന്‍ബലത്തില്‍ ഏറ്റുമുട്ടാന്‍ തയ്യാറാവുന്നു “ അവര്‍. പുരുഷ ബോധ മൂല്യനിര്‍ണ്ണയം അപ്രധാനമാക്കിക്കൊ “ആനി (ആലാഹയുടെ പെണ്‍മക്കള്‍) കടന്നുവരുമ്പോള്‍ ഒരു ജനതയുടെ സ്(തീസങ്കല്പത്തെ തിരസ്കരിക്കുന്ന * പാര്‍ശ്വ വല്ക്കരിക്കകെട്ട സ്രതീയിടം ക ത്തീയ സ്രതീപക്ഷനോവലുകളാണ്‌ സാറാജോസഹി qb). ഈ വിഭാഗത്തില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിനുഭശേഷം കടന്നുവന്ന എഴു ത്തുകാരിയാണ്‌ വത്സല. കുടുംബത്തിന്‍റെയും സമുദായത്തിന്റെയും അന്തരീക്ഷ ത്തില്‍ നിന്ന്‌ രചനയെ വിപുലമായ സാമൂഹ്യാ നരീക്ഷത്തിലേക്ക്‌ വത്സല മാററിപ്രതി ഷ്ഠിച്ചു. വഭരണ്യ ജീവിതത്തിന്റെ പ്രമേയങ്ങള്‍ക്കുപകരം പ്രാന്തീയവും കീഴാളവുമായ ജീവിതാവസ്ഥകള്‍ കടന്നുവന്ന നോവലില്‍ ഭിന്നമായ ഒരു ലാവണ്യപരിസരം രൃപലെട്ടു വരികയായിരുന്നു. ഇതിനെ സ്ത്രീവിമോചനത്തിന്റെയും പാരിസ്ഥിതിക സ്ത്രീവാദ ത്തിന്റെയും കീഴാള പരിപ്രേഷ്യങ്ങളുടെയും വിപുലമായ ഭൂമികയില്‍ പരിശോധിക്കാൻ കഴിയും വിധത്തിലുള്ള ഒരു മേഖലയാണ്‌ വത്സല രൃപകെടമത്തിയത്‌. മലയാളി ജീവിതത്തിന്‌ അപരിചിതമായ നഗരവല്ക്കരണം, ആധുനീകരണം, അസ്തിത്വദുഃഖം, അന്യവല്കരണം തുടങ്ങിയ ആശയത്തിന്‌ മേല്‍കൈ ലഭിച്ചിരുന്ന കാലത്താണ്‌ വത്സല വയനാടന്‍ മണ്ണിന്റെ കല പറയാനാരംഭിച്ചത്‌. മണ്ണിനെയും പെണ്ണി നെയും സംബന്ധിച്ച കാല്പനികമോ, ആദര്‍ശാത്മകമോ ആയ ആവിഷ്കാരങ്ങളുടെ 103 പ്രിദവഷങ്ങളെല്ലാം അഴിച്ചു മാറ്റുകയായിരുന്നമു വത്സല. കാക്കനാടന്‍, മുകുന്ദന്‍, ഒ.വി. വിജയൻ എന്നിവരൊക്കെ ആവിഷ്കരിച്ച നാഗരികതയും വയനാടന്‍ മണ്ണും തമ്മിലു ള്ള വൈരുദ്ധ്യം മലയാള നോവലിന്റെ മുഖം സംഘര്‍ഷഭരിതമാക്കി. സ്ത്രീക്ക്‌ സമൂഹ ത്തില്‍, കുടുംബത്തില്‍, ജീവിതത്തില്‍ സ്ഥാനം നിര്‍ണ്ണയിക്കുകയും വേര്‍തിരിച്ചെടു ക്കാനാവാത്ത സാമദൃഹ്യമദൃല്യങ്ങളുടെ പട്ടികയില്‍ സ്ത്രീ ചേര്‍ക്കടെടുകയും ചെയ്യുന്നു. അവിടെ പ്രാന്തവല്ക്കരിക്കകെട്ടവരുടെ കലാകാരിയായി മാറുന്നു അവര്‍. അന്നുവരെ ആരും കൈകാര്യം ചെയ്യാനിഷ്ടക്ടൊതിരുന്ന ആദിവാസി/സ്തീ ജീവിതത്തിന്റെ പൊരുള്‍ തേടുന്നുമു : ആദിവാസി ചൂഷണം (നെല്ല്‌, കൃമൻകൊല്ലി), മധ്യവര്‍ഗ്ഗജീവി തം (നിഴലുറങ്ങുന്ന വഴികള്‍, ആരും മരിക്കുന്നില്ല), മനൂഷ്യ-്രകൃതിബന്ധം (നെല്ല്‌, സ്ത്രീ-പ്രകൃതി ബന്ധാം (നെല്‌, കൂമൻകൊമ്ലി), അടിയാത്തി ജീവിതം (നെല്‌, ചാവേര്‍) തുടങ്ങിയവ ചി(തീകരിക്കടുന്ന നോവലുകളാണ്‌ വത്സല രചിച്ചിട്ടുളളത. 2,3. കീഴാളപരിപ്രേഷ്യം മലയാള നോവലുകളില്‍ കീഴാള/സ്ത്രീ/പ്രകൃതി പ്രതിനിധാനങ്ങളൊക്കെയും ഇകോഴും ചദൃൂഷണത്തിന്റെ ഇരകളാവുന്നു; “ അനുഭവങ്ങളുടെ സമാനതകൊ “അവ ഒരേ തട്ടില്‍ നില്ക്കുന്നു മു . അതുകൊ ൦ പ്രകൃതിയെക്കുറിച്ച്‌ പറയുമ്പോഴും കീഴാളനെക്കുറിച്ച്‌ പറയു മ്പോഴും സ്ത്രീയുമായി ബന്ധാകെടുത്തികൊ മാത്രമേ സാദ്ധ്യമാകദ. സ്രതീയെക്കു റീച്ച്‌ പറയുമ്പോള്‍ കീഴാളനെക്കുറിച്ച്‌ പറയാതെ വയ്യ. നോവലുകളിലെ കീഴാളപരി ദ്രപക്ഷ്യം അന്വേഷിക്കാന്‍ കാരണമായതിതാണ്‌. കേരളസംസ്കാരം മേലാളന്റെ സംസ്കാരമാണ്‌. കീഴാളജീവിതംദമലാളന്‌ സമര്‍കിക്കകെട്ടിരിക്കറുന്നു. സാമുഹിക്രിയകളിലോ സാഹിത്യാ ദികളിലോ കീഴാളന്‌ ്രവേശമു ഠയിരുന്നില്ല. മലയാള കാവ്യപാരമ്പര്യത്തില്‍ത്തന്നെ ഒരുഘഷട്ടംവരെ സാഹിത്യം ഉന്നതകുല ജാതീയരുടെ ആനന്ദത്തിനുവേ 1 നിലകൊ രുന്ന. ചണ്ഡാലനായ എഴുത്തച്ഛനും കൃഷ്ണഗാദാകാരനും കുഞ്ചന്‍നമ്പ്യാരു മൊക്കെയാണ്‌ കുലമഹിമയില്‍നിന്ന്‌ സാഹിത്യത്തെ ഭമോചിഷിക്കാന്‍ തയ്മാറായി ആദ്യം രംഗത്തിറങ്ങിയവര്‍. കവിത്രയങ്ങളിൽ കുമാരനാശാനും (ചണ്ഡാലഭിക്ഷുകി, ദുര വസ്ഥ) പിന്നീട്‌ ചങ്ങമ്പുട്യറും (വാഴക്കുല) കീഴാള ജീവിതത്തെ മുഖ്യധാരയിലേക്കു യര്‍ത്തി. കടമ്മനിട്ട കീഴാള സ്വത്വത്തിന്റെ (കുറത്തി, കാട്ടാളന്‍) വ്യവസ്ഥാപിതവും ദരിദ്ര 104 വുമായ മുഖം തുറന്നുകാട്ടി. കീഴാളവര്‍ഗഗത്തിന്റെ ശക്തിസ്വരൂുപിണിയായ കുറത്തി മല കളിറങ്ങുന്നത്‌ സാമൃഹ്യ ജീവിതത്തിന്റെ അതിരുകൾ ലംഘിച്ചാണ്‌. 2.3.1. ദലീത്‌ ്രമേയം - നോവലുകളില്‍ ദലിതന്റെ ജീവിതവും സ്തീയുടെ അവസ്ഥയും ചിത്രീകരിക്കകെടുന്ന നോവലു കള്‍ മലയാളത്തില്‍ ആദ്യകാലത്തുതന്നെ ഉ ഠയിട്ട : 18377 ൽ ത്തന്നെ മലയാളനോവല്‍ കീടാള്രപതിപാദ്യവുമായി രംഗത്തെത്തി. കീഴാള ജീവിത ്രയാസങ്ങള്‍ (പമേയമാകമന്ന ആദ്യത്തെ കൃതിയാണ്‌ ഘാതകവഗധം'. ജീവിതംമുഴുവന്‍ വേലയെടു ക്കുകയും ഭക്ഷണം പോലും നിഷേധിക്കകെടുകയും ചെയ്യുന്ന കീഴാളന്‍ ജന്മിയുടെ ഏതു ക്രൂരതയും അനുഭവിക്കേ ിവരമന്നു “ സരസ്വതീവിജയം' (പോത്തേരി കുഞ്ഞമ്പു) കീഴാള മേലാള ദവര്‍തിരിവിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. വിദുകൊ ൫ നേടാവുന്ന ദലിതന്റെ വിജയത്തിന്‌ മതസംസ്കാരത്തിന്റെ കനിവുനല്കുന്ന ദാക്ഷിണ്യം കൂടി അനുഭവിക്കേ 1വരുന്നറു. സ്്തീയറം അധസ്ധി തരും സമദൃഹത്തില്‍ ഇരകളാകുന്നു എന്ന സങ്കല്പമാണ്‌ തകഴിയുടെ നോവലുകള്‍ പ്രദാനം ചെയ്യുന്നത്‌. ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ അടിമയുടെ ജീവിതം വരച്ചു കാണിക്കുന്ന ഭനാവലാണ്‌. നാരായന്റെ കൊച്ഛചേരത്തി' ദലിതപക്ഷത്തുനിന്നദു രൂപ കെട്ട കീഴാള നോവലാണ്‌. ദലിത്‌ എന്ന വിഭാഗത്തില്‍കെട്ടവരാണെങ്കിലും ആദിവാസിയുടെ അതിജീവന ത്തിന്റെ ക്കള്‍ രംഗത്തുവരുന്നത്‌ പ്രകൃതിയുമായി ബന്ധകടെട്ട നിലനില്പിന്റെ ്രശ്നവുമായാണ്‌. പ്രകൃതിയുടെ ഭാഗമായ ആദിവാസികള്‍ സ്വന്തം മണ്ണില്‍നിന്ന്‌ കുടി യിറക്കകെടുകയും അവരുടെ സ്തീകള്‍ വനുദവാസികളുടെ അതിക്രമത്തിനിരയാകു കയും ചെയ്ത വസ്തുതകള്‍ കോര്‍ത്തിണക്കുന്ന ആദ്യത്തെ കൃതി വത്സലയുടെ നെല്ലാണ്‌. ദലിതന്റെ സ്വരം മുഴങ്ങിഭക്കട്ട്‌ നാളിതുവരെയായിട്ടും ആദിവാസിപ്രശ്നം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. ഈ (്രഭത്യക സാഹചര്യമാണ്‌ ഭനോവലുക ളിലെ ആദിവാസി (്രമേയത്തെ പരിശോധിക്കാന്‍ ഇടയാക്കുന്നത്‌. 105 2,3,2, ആദിവായിപ്രമേയം - നോവലുകളില്‍ പരിസ്ഥിതി-ദലിത്‌-സ്(തീവാദ ചിന്തകള്‍ മലയാളത്തില്‍ വേരാുപിടിച്ചത്‌ ഏകദേശം ഒരേ കാലഘട്ടത്തിലാണ്‌. സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമാകാതെകിടന്ന ആദിവാസി (പശ്നങ്ങള്‍ നോവലില്‍ സ്ഥാനം പിടിച്ചത്‌ (്രദ്ധേയമായിത്തീര്‍ന്ന3ു. ജന്മിത്തംവൈദേശി ക ആധിപത്യങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ സമൃഹത്തിന്റെ രാഷ്രീയ സാംസ്കാരിക മണ്ഡലത്തില്‍ ഏറെ പ്രതിഹഘലനങ്ങളുളവാക്കി. സാമൂഹ്യനീതിക്കു ear യുള്ള പോരാട്ടം സാഹിത്യവും കലകളും ഏറ്റെടുത്തുതുടങ്ങി. സ്വന്തം സംസ്കാരത്തി ലദൃള്‍ഭച്ചര്‍ന്നവരും ഏറ്റവുമധികം ചൂഷണത്തിന്‌ വിഭധയരുമായ ആദിവാസികളുടെ (പശ്നത്തെ നോവലില്‍ (പതിപാദിക്കാന്‍ വത്സലക്കുശേഷം പലരും രംഗത്തെത്തി. മണ്ണിന്റെ പൂര്‍വ്വിക ഉടമസ്ഥത കൈയാളിയിരുന്ന ആദിവാസികള്‍ കേരളത്തിലെ വനങ്ങളില്‍ വസിച്ചിരുന്നവരാണ്‌. ഭകരഭളത്തില്‍ നാദ്പത്തിയെട്ട്‌ ആദിവാസി വര്‍ഗ്ഗങ്ങളു ഒ ന്ന്‌ പറയുന്നു ങ്കിലും മുക്ത്തിയഞ്ച്‌ വര്‍ഗ്ഗങ്ങളെ സെന്‍സസ്‌ റിഷോര്‍ട്ടിൽ രേഖ കെടുത്തിയിട്ടുള്ള. പ്രാകൃത സംസ്കാരത്തിനുടമകളായ അവര്‍ പല വിധത്തിലുളള കുടിയേറ്റങ്ങളെയും തുടര്‍ന്നാണ്‌ മണ്ണില്‍ നിന്നും അകറ്റലെട്ടത്‌. നാളിതുവരെ ആദിവാസികളെ മനുഷ്യരായി അംഗീകരിക്കാനോ അവരുടെ (പ്ശ്നങ്ങള്‍ ഉയര്‍ത്തികൊ ദവരാനോ പൊതുസമൂഹം വിമുഖത കാണിച്ചുപോന്ന. ആദിവാസിജീവിതത്തെ അവരുടെ മണ്ണിന്റെ പശ്ചാത്തലത്തില്‍ അടയാളകെടുത്താ നാണ്‌ വത്സല ശ്രമിച്ചത്‌. ആദിവാസി പ്രശ്നത്തിന്റെ രൂക്ഷത വെളികെടുത്തികൊ ° എഴുതിയ നെല്ല്‌ (നോവല്‍), പേമ്പി', പംഗുരുപദഷ്പത്തിന്റെ തേന്‍' (ക്വകേള്‍) തുട ങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്‌. പാലക്കാട്‌ അട്ടഷാടി മേഖലയിലെ ആദിവാസി ജീവിത ത്തിന്റെ പച്ചകള്‍ വിവരിക്കുന്ന പൊന്നി” (മലയാറ്റൂര്‍, 1967) സ്ത്രീവിരുദ്ധ പാര മ്പര്യബോധത്തെ വെല്ലുവിളിച്ച മുഡുഗ യുവതിയുടെ കയാണ്‌. ഭനോവലിസ്സിനറെ വാക്കുകളില്‍ “പൊന്നി തെറിച്ച പെണ്ണാണ്‌ (മലയാറ്റൂര്‍, 2003 : 3 കാരണം “നഞ്ചന്‍ മവള്‍ പിന്നാടി ചെല്ചന്‍ നടന്താ ഒനക്കെന്നാവാം” (പ.30). നഞ്ചന്റെ മകളുടെ പിന്നാലെ ചെല്ചന്‍ നടന്നാല്‍ നിനക്കെന്താണ്‌ എന്ന്‌ ഉരിലെ മറുതലഹനുമാദനോട്‌ തുറന്നു ചോദിക്കമുന്നു “ ആചാരങ്ങളെ നിഷേധിക്കാന്‍ കെല്പുള്ള പൊന്നി വിദ്യ നേടിയവളാ 106 ണ. സ്തീയുടെ പ്രണയം, വിവാഹം, ലൈംഗികത തുടങ്ങിയ വ്യക്തിപരമായ (ശന ങ്ങള്‍ക്ക്‌ പൊന്നി മറുപടി കൊടുക്കുന്നു . എഴുപതുകളില്‍ ആദിവാസി ജീവിതം പ്രഭമയമാക്കിയ നോവദിസ്റ്റാണ്‌ ടി.സി. ജോണ്‍. നെല്ല്‌ (1985), തേക്ക്‌ (1981) ഉറാട്ടി” (1979) എന്നിവയാണ്‌ ്രധാന കൃതികള്‍. ആദിവാസി സംസ്കാരത്തില്‍ നിന്നുകൊ “അവരുടെ ഭാഷ ആവിഷ്കരിക്കുന്നതിന്‌ ടി.സി.ജോണിന്‌ സാധിച്ചിട്ടു - ഭദൃമി സ്വന്തമാണ്‌ എന്ന വിശ്വസിക്കുന്ന ചിങ്ങന്‍മൊത ലീക്ക്‌ മകളുടെ വയസ്സറിയിക്കല്‍ കല്യാണം നടത്താന്‍ പാങ്ങില്ലാതെ ആ ദുഃഖം പേറി മരിഭക്ക വന്നു. നെല്ചയെ സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നുമില്ല. കുടിയേറ്റക്കാര്‍ കന്നി മണ്ണിന്റെ വികാരം ശമിഷിക്കാന്‍ ബസ്സിറങ്ങിവന്നു. കമ്പനിക്കാരന്റെ പട്ടാള ഭരണം കുടിയേറ്റക്കാരന്റെ തീരാശാപമായിത്തീരുന്നു. മണ്ണിന്റെയും പെണ്ണിന്റെയും മല്‍ കൂടിയേറ്റംനടത്തുന്ന അതിക്രമങ്ങള്‍ നോവലില്‍ പ്രതിപാദിക്കുന്ന : നഗരവാസി കള്‍ക്ക്‌ ര നോടും നീതി കാണിക്കാനാവുന്നില്ല. ദലിത്‌ സംസ്കാരത്തെ കൈയേ ല്ക്കാന്‍ തയ്താറായ മത്തായിയാണ്‌ നെല്ല എന്ന ക്ദാപാത്രത്തിന്‌ താങ്ങായിത്തീരു ന്നത്‌. സ്ത്രീപീഡനത്തിന്റെയും ആദിവാസി ചൂഷണത്തിന്റെയും ക വ്യക്തമാക്കുന്ന കൃതിയാണ്‌ തേക്ക്‌. മാതന്‍ എന്ന ആദിവാസിക്ക്‌ യജമാനനായ ഷോറസ്റ്റുടെ മുമ്പില്‍ തന്റെ മകളെക്കൂടി കാഴ്ചവെക്കേ വരുന്നു. കാട്ടിലുള്ള ദുഷ്ടമ്ൃഗങ്ങേ ക്കാള്‍ ദുഷ്ടമൃഗങ്ങള്‍ നാട്ടില ൦ എന്നു വിശ്വസിക്കുന്ന മാതന്‍ പ്രതികരണശേഷി കൈവരിക്കുന്ന ആദിവാസികളുടെ പ്രതിനിധിയാണ്‌. മകള്‍ വള്ളിയുടെ അവി ഹിതഗര്‍ഭം വളരാനനുവദിക്കുന്ന തന്റേടിയായ പിതാവണയാള്‍. നീതിനിഷേധത്തെ ക്കുറിച്ച്‌ ബോധംഭനടിയ കുങ്കന്‍ നഗര സംസ്കാരത്തില്‍ നിന്നററള്‍ക്കൊളളുന്ന പാഠവമു മായി കടന്നുവരുന്നു. ആദിവാസി പ്രശ്നങ്ങളോടൊകഷും കുടിയേറ്റ ചരിത്രത്തിന്റെ ദയ നീയ ചി(തവും ലഭിക്കുന്ന “നേവലില്‍നിന്ന. സ്വന്തമായി കൃഷി ചെയ്യാനുള്ള മോഹം മാതനെ ഹോറസ്റ്റുകാരുടെ അതി(കമങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കാന്‍ പ്രേരികിക്കുകയും ചെയ്യുന്നു “ ആദിവാസി ജീവിതത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ച നോവലാണ്‌ മറാട്ടി അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന മേലാളനറം ഇതില്‍ കദാപാത്രമായി വരുന്നു - ആദിവാസി ആശങ്കകളും പുതിയ സംസ്കാരത്തോടുള്ള ഭയവും വ്യക്തമാകുന്ന നോവലാണിത്‌. ആദിവാസി ജീവിതത്തെ തൊട്ടറിയുന്നു ങിലും ടി.സി. ജോണിന്റെ 107 ആവിഷ്ക്കാരത്തില്‍ കുടിയേറ്റ സംസ്കാരവും കൂടിച്ചേര്‍ന്നിട്ടു - സ്ത്രീയെ ലൈംഗിക ഉപകരണമായി കാണുന്ന മേലാളന്റെ (്രുരതക്കെതിര പോരാടാന്‍ ടി.സി. ജോണിന്‌ കഴിഞ്ഞിട്ടു . ഏതു പ്രശ്നവും അതനമദഭവിക്കറുന്നവരുടെ കാഴചനദകമന്ന വാസ്തവികത പറംകാഴ്ചകളില്‍ നിന്നും വൃത്യസ്തമായിരിക്കും. നീതിനിഷേധം അതനുഭവിക്കമുന്നവ രുടെ വാക്കുകളില്‍ ചി(തീകരിക്കകെടുദഭമ്പോള്‍ പ്രശ്നങ്ങളുടെ തീ(വത ആഴത്തില്‍ സ്പര്‍ശിക്കുന്നതായി കാണാം. ആറദിവാസിയായ നാരായൻ എഴുതിയ കൊച്ചരത്തി' (1998) സ്വാനുഭവങ്ങളുടെ തീ്രതയാര്‍ന്ന നോവലാണ്‌. ഒരു ്രണയത്തിന്റെ ചൂറ്റുപാ ടില്‍ ആദിവാസിജീവിതവറും അവരുടെ സംസ്കാരവും ചി(തീകരിക്കകെടുന്നു - പുതു സംസ്കാരത്തിന്‌ തനത്‌ സംസ്കാരത്തിന്റെ ഉര്‍ജ്ജം സ്വീകരിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത വെളികെടുന്നു ° നോവലില്‍. തികച്ചും വൃത്യസ്തമായ, കാടിന്റെ സംസ്കാരം തമസ്കരിക്കകെടുന്ന കാഴ്ച നല്കുന്ന നോവലാണ്‌ ചെങ്ങാറും കൂട്ടാളും (നാരായന്‍, 2000) എന്ന കൃതി. ആദിവാസി, ആദിവാസിസ്(തീ (പശ്നത്തെ സവിശേഷ പ്രശ്നമായി അവതരിദകിക്കുന്നു “ ഈ കൃതി. മേലാളന്റെ സ്രതീവിരുദ്ധറ്രവര്‍ത്തന ങ്ങളെ എതിര്‍ക്കദുന്ന സുധ എന്ന ആദിവാസി സ്ത്രീയുടെ കലയാണ്‌ ചെങ്ങാറും കൂട്ടാളും എന്ന കൃതി, അച്ഛനില്ലാത്ത കുട്ടികള്‍, അതി(കമത്തിനിരയായ സ്ത്രീകള്‍, അവരുടെ കൊലപാതകങ്ങള്‍ എന്നിവ ചിട്ടയായി (കമീകരിക്കമുന്ന നോവലാണിത്‌. ആദിവാസി പെണ്ണിനെ വളക്കുറുള്ള മണ്ണായി കരുതുന്ന മാലോകഭരാട്‌ പടവെട്ടുന്നു ൦ സുധ. സാസ്കാരിക ലോകത്തിന്റെ കണ്ണുതുറക്കുകയും വാസ്തവവികതയുടെ പുറം തോടു പൊളിക്കുകയും ചെയ്താന്‍ പര്യാപ്ത മാണ്‌ ഈ നോവല്‍. ആദിവാസിപ്രശ്്‌നത്തെ പ്രമേയമാക്കുന്ന മറ്റൊരു ഭനാവലാണ്‌ മാവേലി മം ( ബേബി, 2000) ആദിവാസിക്ക്‌ അവരുടെ ജന്മം തമ്പുരാനുവേ 1 ചെലവഴിക്കേ യിരു ന്നു. ഈ ജന്മവും അടുത്ത ജന്മവും നമ്മളെന്തു ചെയ്യണമെന്ന്‌ തമ്പുരാനാണ്‌ തീരു മാനിക്കമുന്നത്‌ (ബേബി, 2000: 22) ആരും അടിമകഭല്ഛാത്ത ഒരു കാലം ഉ ഠയിരുന്നു എന്നു വിശ്വസിച്ച അവര്‍ക്ക്‌ “ഓരോ തല്ല കൊള്ളുമ്പോഴും മൃഗങ്ങളാകുന്നത്‌ നിങ്ങളാണ്‌ തമ്പുരാന്‌” (പ. 228) എന്ന വിളിച്ചു പറയാനുള്ള കരുത്ത ായിരുന്നുു. 108 ആദിവാസി പ്രശ്നം ഏറ്റവും അധികം പ്രതിപാദിച്ചു കാണുന്നത്‌ വത്സലയുടെ 'നെല്ലിലാണ്‌. സ്ര്രീ എഴുത്തുകാരികള്‍ മാത്രമല്ല പൊതുവെ ദനോവലിസ്റ്റുകള്‍ ഒടിച്ചു നിന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കരുത്തുകാണിച്ച നോവലിസ്റ്റാണ്‌ വത്സല. തന്റെ ഭനോവലമുകളില്‍മാത്രമലല, കാവല്‍, ശത്രു, ഗവളവിപ്പവം, കണ്ണാമന്റെ പോത്തു കള്‍, പംഗൂരുപദുഷ്പത്തിന്റെ തേന്‍' എന്നീ കലകളിലും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയറ ഠയി. പുതിയ പ്രശ്നങ്ങളും പുതിയ സമീപനങ്ങളും രദൂപകെടുന്നതിനും മുമ്പുതന്നെ വയനാടൻ പാശ്ചാത്തലത്തില്‍ വത്സല നോവലെഴുതി തുടങ്ങിയിട്ടു - നാല്പതുകളില്‍ എസ്‌.കെ. പൊറ്റെക്കാടു ക വയനാടന്‍ കുടിയേറ്റത്തിന്റെ തുടര്‍ച്ചയും മറുഭാഗജീ വിതവും കൂടെയാണ്‌ നെല്കിലുളളത്‌. അത്‌ തുടര്‍ന്നുളള ഭാഗത്ത്‌ പരിശോധിക്കുന്നു 24. സ്ത്രീ-മണ്ണ്‌ ബ്സ്ഥം മലയാളത്തിലെ ആദ്യകാല നോവലുകളില്‍ മണ്ണ്‌ കേന്ദ്രസ്ഥാനത്തുവരുന്നില്ല. സാമൂഹ്യ അനാചാരങ്ങളും ജാതിമതചിന്തയുടെ പ്രത്യാഘാതങ്ങളും സ്ത്രീപറൂരദൃഷ ബന്ധങ്ങളിലെ അസമത്വവുമൊക്കെ കടന്നു വരുന്നു - ര ഠംഘട്ട നോവലുകള്‍ പൊതുവെ മണ്ണ്‌ കേന്ദ്രമാക്കി രചിച്ചിട്ടുളളവയാണ്‌. ഇരുപതുകള്‍ മുതൽ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കൃഷിഭൂമി കര്‍ഷകന്‌ എന്ന മൂഗ്ദാവാക്യം 239 ങ്ങിയ അന്തരീക്ഷം സംജാതമായിരുന്നു. മണ്ണിനുവേ വിയും മണ്ണില്‍ ജീവിക്കാനും, അദ്ധ്വാനിക്കാനും, അദ്വാനം അനുഭവിക്കാനുമുള്ള അവകാശത്തിനറുവേ യും ഉളള സമരങ്ങള്‍ സജീവമായിരുന്നു. സാമദൃൂഹികാവസ്ഥകളെ പ്രതിപാദിക്കുന്ന നോവല കളില്‍ മണ്ണും പെണ്ണും കേന്ദ്രസ്ഥാനത്തു വന്നുതുടങ്ങി. 24.1. ര വടങ്ങഴി - മണ്ണിന്റെ മാരില്‍ - യെജ്ത്‌ സ്ത്രീ-മണ്ണ്‌ ബന്ധത്തിന്റെ കടപറയുന്ന മലയാള നോവലുകളില്‍ പ്രമുഖങ്ങ ളാണ്‌ തകഴിയുടെ ര വിടങ്ങഴി (1948), ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ (1954), വത്സല യുടെ നെല്ല്‌(1972) എന്നിവ. മനദൃഷ്യനമം മണ്ണദം തമ്മിലുളള തീ(വബന്ധാത്തിന്റെ ആഴം വ്യക്തമാക്കുന്നു “ ര ടങ്ങി. മണ്ണിന്റെ അവകാശികള്‍ അദ്ധാനിക്കദുന്നവരാണ്‌ എന്ന ഓര്‍മ്മകെടുത്തലാണ്‌ മണ്ണിന്റെ മാറില്‍. മണ്ണ്‌, (്രകൃതി, പെണ്ണ്‌ ഇവയോടുള്ള 109 ചദൃഷണത്തിന്റെ കയാണ്‌ നെല്ല്‌. സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവവും ആര്യാധിനിഭവ ശവം കേരളത്തെ ജന്മിത്ത മുതലാളിത്ത വ്യവസ്ഥിതി യിലേക്ക്‌ നയിക്കുകയു യി. അടിയാന്മാരായ പറയനും പുലയനുമടങ്ങുന്ന ദലിത്‌ ആദിവാസി വിഭാഗങ്ങളെ അടിമക്ണി ചെയ്യിച്ച്‌ പത്തായം നിറക്കുന്ന ഒരു സമഹ ത്തിന്റെ കധയാണ്‌ മുന്നു നോവലുകളും സ്പര്‍ശിക്കുന്നത്‌. കാലാകാലങ്ങളിലുളള അടിമത്തം പ്രതിഷേധത്തിലെത്തിച്ച ഒരു ജനതയ്ക്ക്‌ സോഷ്യദിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സ്രതീവാദത്തിന്റെയും ആഗമനം പ്രതീക്ഷനദ്കി. വര്‍ഗ്ഗവിമോ ചന സമരങ്ങള്‍ കേരളത്തില്‍ മുഴങ്ങിഭക്കട്ടു. മണ്ണ്‌ അദ്ധ്ാനിക്കുന്നവന്‌ എന്ന മൂൃദ്ദാ വാക്യം നിലവില്‍ വന്നു. ഈ പാശ്ചാത്തലത്തിലാണ്‌ ര ിടങ്ങഴിയും മണ്ണിന്റെ മാറിലും പുറത്തിറങ്ങിയത്‌. ഒരേ തട്ടകത്തില്‍ നിന്നുകൊ “ര ുതരം വിമോച നസ്വഭാവം പ്രകടമാക്കുന്ന നോവലുകളാണ്‌ ഇവ @ Yo. വത്സലയാകട്ടെ മനദൃഷ്യനെന്നുപോലും സമൂഹം ഗണിച്ചദുതുടങ്ങാത്ത ആദിവാസികളുടെ ക്വ പറഞ്ഞ്‌ മലകയറി. സ്ത്രീ, പ്രകൃതി, ആദിവാസി പ്രശ്നങ്ങള്‍ ഒരു പോലെ അവതരികിച്ച്‌ സാമൂ ഹികാവസ്ഥകളെ വെല്ലുവിളിച്ചു. മന്ന നോവലുകളും ചദൃൂഷണരഹിത സമൂഹത്തെ ആഹ്രാനം ചെയ്യുന്നു - പ്റയന്റെയും പൂലയന്റെയും വിശ്വാസത്തില്‍ നിന്നുകൊ ° അടിമവേല യുടെ നെഞ്ചുതകര്‍ക്കുന്ന ചിത്രംവരയ്ക്കാന്‍ തകഴിക്ക്‌ ര ിടങ്ങഴി'യിലറൂടെ സാധി ക്കുന്നു - മണ്ണുമായുള്ള കൃഷിക്കാരന്റെ ബന്ധം ഉറക്കെ പ്രഖ്യാപിക്കുന്നതില്ൃടെ അവ കാശബോധമാര്‍ന്ന തൊഴിലാളിവര്‍ഗ്ത്തെയും ചിത്രീകരിക്കുന്ന. കുടുംബപശ്ചാത്തല ത്തില്‍ നിന്നുകൊ ~ ക്പറയുന്ന ചെറുകാട്‌ മണ്ണിന്റെ അവകാശികളാകാ 10338 കൃഷിക്കാരന്റെ മോഹമാണ്‌ പ്രകടമാക്കുന്നത്‌. മണ്ണ്‌-മനുഷ്യന്‍, അടിമ-ഉടമ ഈ ദ്വന്ദങ്ങള്‍ ര 3 ഭനോവലിലും നിരക്കുന്ന - നെല്കിലാവട്ടെ മണ്ണ്‌-പെണ്ണ്‌ ബന്ധത്തിന്റെ ആഴമഭക്കുക മാത്രമല്ല അവയെ ചൂഷണത്തിനു വിധേയരാക്കുന്ന കയും കൊ ദുവരുന്നു. മണ്ണ്‌ അടിയാന്‌ സ്വന്തം എന്നും മണ്ണും അടിയാനും ജദദിക്ക്‌ സ്വന്തം എന്നുമുള്ള വിശ്വാസത്തിലെത്തിനില്‍ക്കുന്ന അടിയാന്മാരുടെ കയാണ്‌ നെല്ല്‌. പ്രകൃതിയില്‍ ജനിച്ചുവളര്‍ന്ന്‌ (കൃതിയുടെ ഭാഗങ്ങങായി വളരുന്നവരാണവര്‍. ആവശ്യത്തിനു മാത്രം കൃഷിചെയ്യുകയും സമമായി വീതിച്ചെടുക്കുകയും ചെയ്യുന്ന ഗോ(്തസ്വഭാവ 110 മാണ്‌ ആദിവാസികള്‍ക്കു യിരുന്നത്‌. സ്വതവേ കൃഷിക്കാരനായ അടിയാനെയാണ്‌ തകഴിയും ചെറുകാടും മുന്നില്‍കാണുന്നത്‌. ജന്മിത്വത്തിന്റെ പത്തായം നിറയ്ക്കാന്‍ കൃഷി ചെയ്യേ 1 വന്ന ആദിവാസികളാണ്‌ നെല്ലിലുളളത്‌. കൃഷി ചെയ്യാനുള്ള അവ കാശം, കൃഷിഭൂമി കൃഷിക്കാരന്‌, അടിയാന്റെ മോചനം ഈ ലക്ഷ്യങ്ങളുടെ പ്രാപ്തി മദൃന്നു നോവലുകളില്‍ ദര്‍ശിക്കാം. ദപരുകൊ “ജീവനോപാധിയെ വെളികെടുത്തമന്ന ഭനോവലുകളാണിവ. ര ‘Is അഴി” കൂലിയിലെ നിസ്ത്റാരതയെയും മണ്ണി൯്റ മാറില്‍ കൃഷിചെയ്യാനുള്ള അവകാശ ത്തെയും നെല്ല്‌ അദ്ധ്യാനത്തിന്റെ ത്തെയും സൂചികിക്കടുന്ന “ അന്നു നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയിലെ ചദൂഷണത്തെ ധ്വനികിക്കന്നവയാണ്‌ നോവ ലീലെ പേരുകള്‍. അവകാശബോധമാര്‍ന്നവരും ജന്മിത്തത്തിന്നെതിരെ പ്രതികരിക്കാന്‍ കഴി വറുളളവരുമാണ്‌ ര ‘Isang’, മണ്ണിന്റ മാറില്‍” എന്നീ കൃതികളിലെ കുടിയാന്മാര്‍. മാനു ഷികമായ യാതൊന്നും കൈമോശംവരാത്തവരും തങ്ങള്‍ അനുഭവിക്കുന്ന ചദ്ൃഷ ണത്തെ തിരിച്ചറിയാത്ത ആദിവാസികളുമാണ്‌ നെല്ലി'ലെ ക്ദാപാത്രങ്ങള്‍. ജന്മിത്ത ത്തോട്‌ പടപൊരുതുന്ന വീരനായകന്മാരാണ്‌ ആദ്യകൃതികളിലെങ്കില്‍ ആദിവാസി കളും സ്തീകളും പ്രകൃതിയുമടങ്ങുന്ന നിശ്ചലസമദൃഹത്തിന്റെ കലയാണ്‌ നെല്ല്‌. 24.1.1, സാമദൃഹ്യപ്രശ്നങ്ങള്‍ അടിയാന്റെ ജീവിതമാണല്ലോ മൂന്നു ഭനോവലുകളിലെയും പ്രതിപാദ്യം. മണ്ണുമാ യുള്ള ബന്ധം ആഴത്തില്‍ പ്രതിഘിക്കുന്നുു ° ഈ കൃതികളില്‍ അവകാശബോധ മാര്‍ന്ന തൊഴിലാളികളാണ്‌ കോരനും (ര ടങ്ങി) കൊട രനും (മണ്ണിന്റെ മാറില്‍). നാടിന്നാവശ്യമായാണ്‌ ജോലിചെയ്യമന്നതെന്ന മമല്യബോധമാണ്‌ കോരനെയും കൂട്ട ഭരയും നയിക്കുന്നത്‌. അദ്ധ്വാനിക്കുന്ന ഭദൃമിയം ലവും തങ്ങളുടേതാണ്‌ എന്ന ചിന്ത കൊദ രനെയും യസയിക്കുന്നു - പ്രാകൃതനെന്ന്‌ കരുതുന്ന ആദിവാസി മദ്യനാ വട്ടെ കിട്ടുന്നതെല്ഛാം വീതിച്ചെടുക്കുകയും കിട്ടിയാല്‍ തിന്നുകയും ചെയ്യുന്ന അടിമ യാണ. അടിയാന്മാരുടെേല്‍ ജന്മിത്തം നടത്തുന്ന തേര്‍വാഴ്ചയുടെ കലയാണ്‌ ര 1 ടങ്ങഴി. പറയന്റെ ജന്മം മുജ്ജന്മം നദ്ൃതു ചെയ്താലേ കിട്ടു എന്ന്‌ അവര്‍ കരുതുന്നു. 111 AGHEAM aagzanaolng, വേ 1 കെട്ടിയ പെണ്ണിനെ ഒഴിവാക്കി വിപ്പവത്തിലിറങ്ങിയ കോരന്‍ ജയിലിലാകുന്നമു. ചിരുത അതേ പാത പിന്‍തുടരാന്‍ ശ്രമിക്കുന്നു. അതിക്കാട്റ്റ വാങ്ങിയ കൊ രൻ എന്ന ചെറുമന്റെയും കൂട്ടരുടെയും കയാണ്‌ മണ്ണിന്റമാറില്‍. കൊഃ രന്‍, കൊ , അയ്യക്ല്‍, രാമന്‍, ചങ്കരന്‍ ഇങ്ങനെ പോകുന്നു ആ കുടുംബം. മണ്ണ്‌ സ്വന്തമാക്കാന്‍, മണ്ണില്‍ അദ്ധ്വാനിക്കാന്‍ എന്തു വിട്ടു വീഴ്ചക്കും തയ്യാറായ ഇവര്‍ പിന്നീട്‌ ജ്തിയുടെ അനുവാദത്തിന്‌ കാത്തുനില്ക്കാതെ കൃഷി ചെയ്തുന്നു. ജന്മിത്തമെന്ന ദുരന്തം ഒത്തുതീര്‍ദിന്റെ വഴിക്കല്ല, ചെറുത്തുനില്പു AIG സാധിക്കു എന്നും മനസ്സിലാക്കുന്നു. ആയിരത്തിതൊള്ളായിരത്തി അന്‍പത്തിനാലില്‍തന്നെ പറയനും പുലയനും ചെറുമനുമടങ്ങുന്ന ദളിത്‌ വിഭാഗങ്ങള്‍ അവകാശബോധം ആർര്‍ഞങ്ജിച്ചിരുന്നമു. അദഭോഴും പ്രകൃതിയുടെ ഭാഗമായ ആദിവാസികള്‍ ജയിത്ത കുടിയേറ്റ അതിക്രമ ത്തിന്‌ വിധേയമായിരുന്നു. അന്നുവരെ വത്സലയൊഴടികെ മറ്റാരും ഈ പ്രശ്നങ്ങള്‍ ഇത്ര തീറ്വരമായി ഭനോവലില്‍ ആവിഷ്കരിച്ചിട്ടില്ല. 2.4.1.2, സ്ത്രീപ്രശ്നം സ്തീക്കു ഠാകുന്നതും പറുരുഷനെ ബാധിക്കുന്നതുമായ (പശ്നങ്ങള്‍ @ ‘Is ങങഴടിയില്‍ (പ്രതിപാദ്യ വിഷയമായിട്ടു - പുരൂഷധനം, അതിനുദവ യുള്ള വിലപേ ശല്‍, ജന്മിയുടെ ആ(കമണം എന്നിവ (കമമായി ചി(തീകരിക്കറമുന്നു. സ്തീയുടെ സാമൂഹ്യറ്രശ്നത്തിലേക്ക്‌ എത്തിനോക്കുന്നില്െങ്കിലും മണ്ണിന്റെ മാറില്‍ അന്ന്‌ ചില സമുദായങ്ങളില്‍ നിലനിന്നിരുന്ന ബഹുഭര്‍തൃത്വത്തിന്റെ അസംതൃപ്തി വെളിവാക്കു ന്നറ. ജ്യേഷ്ഠാനുജന്മാര്‍ ഒരുത്തിയെ വിവാഹം കഴിക്കുന്ന സ്രമ്വദായത്തെ എതിര്‍ക്കു M3 -. പെണ്ണിന്റെ മേലുളള അധികാരം പങ്കുവെക്കക്ടൊനിഷ്ടക്ടാത്ത പുരുഷഭബാോ ാമാണ്‌ ഉണര്‍ന്നറുവരുന്നത്‌. സ്തീയുടെ അദ്ധ്വാനവും കരുത്തും സഅനുര്യമായികാണാന്‍ തകടഴിക്കു കടി യുന്നു - എന്നാല്‍ പെണ്ണിന്റെമേലുളള അതിക്രമത്തെ സ്ത്രീയുമായിബന്ധക്െട്ട വിഷയം എന്നനിലയ്ക്കല്ല തകഴി കാണുന്നത്‌. പുരുഷാധികാരത്തിന്‍മേലുള്ള കടന്നു കയറ്റമായാണ്‌ കാണുന്നത്‌. പാതി(വത്യം, ചാരിത്രം എന്നിവക്ക്‌ അമിതപ്രാധാന്യം 112 008360300343 - വത്സല നെല്ലില്‍ ആദിവാസി പ്രശ്നഭത്താടൊകം ആദിവാസി സ്തീ പ്രശ്നവും അവതരിദിക്കമന്നു - ആദിവാസികള്‍ക്കിടയിലും പൊതുസമൂഹ ത്തിലും സ്തീ നിരവധി (പശ്നങ്ങള്‍ നേരിടുന്നു “ സ്രതീയായിരിക്കെ സ്(തീ (പശ്‌ന ങ്ങളെ ആഴത്തില്‍ അനമഭവിച്ചറിയാനും പ്രതിപാദിക്കാനും വത്സലക്കു കഴിയുന്ന . ഒരു കഷണം പുകയിലക്കോ, സോകിനോ വേ 1 ശരീരം വെച്ചു കിഴടങ്ങുന്ന സ്തീയുടെ നിസ്റഹായത, അവിവാഹിതരായ അമ്മമാര്‍, തീര്‍ത്തും ദരിദ്രമായ അവ സ്ധയില്‍ നിലനിര്‍ത്തിക്കൊ “ ജന്മിഗ്യഹങ്ങളില്‍ ദാരിമനുഭവിച്ചുകൊ മുള്ള അടിമ വേല, തുടങ്ങിയ വിഷയങ്ങളെല്ഛാം പുറത്തു കൊ വരാന്‍ വത്സലക്കു കഴിഞ്ഞിട്ടു - സ്വന്തം സമുദായത്തില്‍ മാര അനുഭവിക്കുന്ന ഒറ്റഷെടല്‍ ചി(തീകരിക്കുന്നു - 25. കുടിയേറ്റം - സോവ്ലുകളില്‍ പ്രകൃതിയെ സംബന്ധിച്ച്‌, കൈയേറ്റമാണ്‌ കുടിയേറ്റം. കുടിയേറ്റം കൊ ൦ ആ പ്രദേശത്തെ സ്ത്രീകളെ കൈയേറ്റം ചെയ്യുന്ന രീതിയും ക ദവരുന്നു. സ്ത്രീക്കും പ്രകൃതിക്കും നേരെയുള്ള കൈയേറ്റം കുടിയേറ്റത്തില്‍ നടക്കുന്നു. റ്രക്യൃ തിയുമായുള്ള സ്തീയുടെ സമാനതയാണ്‌ നോവലുകളിലെ കൂടിയേററത്തെ (പതി പാദിക്കാന്‍ ഇടയാക്കിയത്‌. സ്ത്രീ പ്രകൃതിബന്ധത്തിന്റെ മാറ്റുരക്കുന്ന, ചരിത്രപരമായ പ്രാധാന്യമര്‍ഹി ക്കുന്ന ഒരു പ്രതിഭാസമായിരുന്നു കുടിയേറ്റം. കുടിയേറ്റത്തിന്‌ സാംസ്കാരികവും മതാത്മകവും രാഷ്റടീയവുമായ ഒരു പാശ്ചാത്തലമു : ഇവയെ ഏകോപികിച്ചു കൊ റ“ നവീനമായ ഒരു സംസ്കാര രൂപീകരണമാണ്‌ ഇവിടെനടന്നത്‌. കേരളത്തി ലേക്കുള്ള വൈദേശിക കുടിയേറ്റമാണ്‌ ഇരുപതാം നൂറാ ദുവരെ ഇവിടെ പ്രബലമായി നടന്നിരുന്നത്‌. വൈദേശികാധിപത്യവറും രാജഭരണം സൃഷ്ടിച്ച ഭീകരതയും ദാരിദ്യവും സ്വന്തം ഭൃമിവിട്ട്‌ മലയോരങ്ങളെ ആശ്രയിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി (പ്വിശ്യകളിലെ ജനങ്ങളെ നിര്‍ബന്ധിതരാക്കി. വനദൃമിയിലേക്കു യ പറിച്ച നടമി നെയാണ്‌ കുടിയേറ്റം എന്നു പറയുന്നത്‌. ഒരര്‍ത്ഥത്തില്‍ അധിനിവേശം തന്നെയാണി ത്‌. പത്തൊൻപതാം നൂറ്റാ റിന്റെ പകുതിയില്‍ കോട്ടയത്തുനിന്ന്‌ ഹൈറേഞ്ചിലേക്ക്‌ കൂടിയേറിപാര്‍ത്ത തിരുവിതാംകൂര്‍-കൊച്ചി (്രവിശ്യകളിലെ ജനങ്ങളുടെ പ്രവാഹമാ ണ്‌ ആദ്യത്തെ കുടിയേറ്റമായി കണക്കാക്കുന്നത്‌. 113 കുടിയേറ്റം കേരളത്തിന്റെ സമ്പദ്ഘടനയെയും ജീവിതാവബോധത്തേയും ഗണ്യമായി ബാധിച്ച പ്രതിഭാസമാണ്‌. അദ്ധ്യാനത്തിനും മണ്ണിനും പെണ്ണിനും (പാധാന്യം കൈവന്നിരുന്ന കാലഘട്ടമാണത്‌. സസ്യവിളയില്‍നിന്ന്‌ നാണ്യവിളയറുടെ പ്രാധാന്യത്തിലേക്ക്‌ കുടിയേറ്റ മനസ്സ്‌ കടന്നുവന്നു. ജന്മിത്തത്തിന്റെ പിടിയില്‍നിന്ന്‌ മണ്ണും പ്രകൃതിയും കുടിയേറ്റ സംസ്കാരത്തിന്റെ പിടിയിലമര്‍ന്നു. കുടിയേറ്റ കാലത്ത്‌ മണ്ണിനും അദ്ധ്യാനത്തിനും പെണ്ണിനും രതിക്കും (പ്രാധാന്യം വന്നു. അദ്ധ്ാനിക്കു വാനും ഘം കൊയ്തുവാനുമുള്ള ഇടമായി ഭൂമിയെക വരുന്നതുപോലെ സ്വന്തമാക്കി ഇഴുകിചേരാനുള്ള സാധ്യത പെണ്ണിലും കും ത്തി. അന്നുവരെ നിലനിന്നിരുന്ന (ബാഛണ പറദുരുഷമേധാവിത്വത്തിനും കൊഭളോണിയല്‍ പുരുഷദേധാവിത്വത്തി നുമൊകം കുടിയേറ്റ മേധാവിത്വം കൂടി വളര്‍ന്നറുവന്നു. അദ്ധ്യാനത്തിന്റെയും ഉടമഭബാധത്തിന്റെയും പ്രതിഷഘഘലനങ്ങള്‍ മാത്രമ, ്രകൃതിനാശത്തിന്റെ വിഷവിത്തുകളും കുടിയേറ്റത്തില്‍ വിതക്കചെട്ടു. പ്രകൃതിനാ ശവും മണ്ണ്‌, സ്ത്രീ അടിമത്തവും സ്ര്തീ അദ്ധവാനവും ഷവവത്താകുന്നിടത്താണ്‌ കുടി യേറ്റ കലയും സ്രതീവാദവും തമ്മിലുളള ബന്ധത്തിന്റെ ആഴം പ്രകടമാകുന്നത്‌. കുടി BHO AIAG നോവലാക്കിയ എഴുത്തുകാര്‍ മലയാളത്തിലു - പ്രകൃതിനാശവും കുടിയേറ്റ ജനതയുടെ ദാരിദ്യവും അദ്ധ്വാനത്തിലുള്ള സ്ത്രീകളുടെ പങ്കും വ്യക്തമാ ക്കുന്ന കൃതികളാണിവ. കുടിയേറ്റവുമായി ബന്ധകെട്ട്‌ സ്ര്തീകൾ അദ്ധ്വാനത്തിന്റെയും കരുത്തിന്റെയും ഉറവിടങ്ങഭായി മാറുന്നു ° ഈ നോവലുകളില്‍. കറുത്തമണ്ണും വനനിബിഡതയും കാട്ടുമൃഗങ്ങളും എല്ലാം പ്രതിരോധിക്കാന്‍ പഠികിച്ച സ്രതീകളാണ്‌ കുടിയേറ്റ സ്ത്രീകള്‍. കാക്കനാടന്റെ ഒഭറാത്‌. എസ്‌.കെ.പൊറ്റെക്കാടിന്റെ 'വിഷകന്യക്‌, വത്സലയറുടെ നെല്‌, ആഗ്നേയം, കൂമന്‍കൊദ്കി, എന്നീ കൃതികള്‍ കുടി യേറ്റം (പ്രതിപാദിക്കുന്ന നോവലുകളാണ്‌. 25.1. വീഷ്കയ്യക - യെജ്ത്‌ - ഓറോത മലയാളത്തിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം ആവിഷ്കരിക്കുന്ന മൂന്നു നോവലുകളാണ്‌ വിഷകന്യക (പൊറ്റെക്കാട്‌, 1948), നെല്‌ (വത്സല, 1972) ഒദറോത്‌ (കാ ക്കനാടന്‍, 1982) എന്നിവ. അദ്ധ്യാനത്തിലെ സ്(തീക്കരത്താണ്‌ ഒറോത. എന്നാല്‍ അദ്ധ്യാനത്തിനും അംഗീകാരത്തിനുമിടയില്‍ വിഷം വമിക്കുന്ന ്രക്ൃതി-പെണ്ണ്‌ ബന്ധ 114 ത്തിന്റെ കലയാണ്‌ വിഷകന്യകയില്‍. സ്ത്രീ-പ്രകൃതി-ആദിവാസി ചൂഷണത്തിന്റെ ക യാണ്‌ നെല്കില്‍ പ്രതിപാദിക്കുന്നത്‌. അദ്ധാനവും കൃഷിയും മേല്‍നോട്ടവുമെല്ലാം തനിക്കു വഴങ്ങുമെന്നു കാണിച്ച തന്ന സ്ത്രീ വൈവിധ്യമാണ്‌ ഒറോത. 'ഈ പെണ്ണി നെവിടുന്നാ ഇത്ര കരുത്ത്‌ (കാക്കനാടന്‍, 1982: 52) എന്നു ചോദിച്ചറുഭപോകുന്ന വിധ മുളള സ്ത്രീയാണ്‌ ഒറോത. മനുഷ്യനോടും മണ്ണിനോടും മലിടുന്ന സ്ത്രീയാണവള്‍. സ്ത്രീകരുത്തിന്റെ ആര്‍ജവം വിഷകന്യകയില്‍ കഒ ത്താമെങ്കിലും മണ്ണിനോടു മദ്യി ടുന്ന മനുഷ്യനും മനുഷ്യനെ തോല്പിക്കുന്ന മണ്ണും വിഷകന്യകയില്‍ പോരാടുന്നു - കുടിയേറ്റകജ നോവലില്‍ മുഖ്യ വിഷയമാക്കിയ ആദ്യത്തെ മലയാള നോവലിസ്റ്റ്‌ എസ്‌. കെ.പൊറ്റെക്കാടാണ്‌. മണ്ണിലിഴുകിഭ്ഛര്‍ന്ന ആദിവാസികളുടെ ജീവിത സമരവും കുടി യേറ്റ കര്‍ഷകന്റെ ഗതികേടിന്റെ കയുമാണ്‌ നെല്ലിലെ പ്രമേയം. കുടിയേറ്റ ചരി്രാരംഭമാണ്‌ വിഷകന്യക്യിലെ പ്രതിപാദ്യം. ജന്മിയില്‍ നിന്ന്‌ ഭൂമി വാങ്ങി പണിയെടുത്ത്‌ പരാജയക്െട്ടൊടുങ്ങുന്ന കുടിയേറ്റ ചരി്രമാണ്‌ വിഷ കന്യകയില്‍ കാണുന്നതെങ്കില്‍ പാട്ടത്തിനെടുത്തും ഭമലാളന്റെ അടിമവേല ചെയ്തും ഒടുങ്ങുന്ന അടിയാന്മാരുടെ കയോണ്‌ നെല്ലി'ലേത്‌. കുടിയേറ്റത്തിനും വഴങ്ങാത്ത ഒരു മുഖമാണ്‌ നെല്ലിലെ കര്‍ഷകരുടേത്‌. കുടിയേറ്റക്കാരുടെ അദ്ധാനവും മണ്ണൂമാ യറുള്ള തീ(വബന്ധവറുമാണ്‌ ഒറോത'യിലെ (്രതിപാദ്യം. മന്ന നോവലുകളും കര്‍ഷക സമൂഹത്തെയാണ്‌ പ്രതിപാദിക്കമന്നത്‌. മണ്ണി ഭനോദ്േറ്റുമുട്ടിയും കഠിനാദ്ധാനം ചെയ്തു മരണം വരിച്ചിട്ടും ദാരിദ്യം ഒഴിയാത്ത സ്ത്രീജീവിതങ്ങളാണ്‌ ഇവിടെയുള്ളത്‌. ആരും തൊടാത്ത കന്നിമണ്ണിന്റെ സ്പര്‍ശം കുടി യേറ്റക്കാരില്‍ കോരിത്തരിഷു ക്കി. “(പകൃതിയുമായി ഒത്തിണങ്ങി സ്വാതന്ത്യഭത്താടെ ജീവിക്കാം, സുഖിക്കാം സമ്പാദിക്കാം, ആധിപത്യം സ്ഥാപിക്കാം” ( പൊറ്റെക്കാട, 1979 : 11) എന്ന ഭമോഹവുമായാണ്‌ കുടിയേറ്റക്കാര്‍ കടന്നുവരുന്നത്‌. മണ്ണിലും പെണ്ണിലും കുടിയേറ്റക്കാര്‍ ആധിപത്യം പുലര്‍ത്തുന്നത്‌ ഒരു സ്ത്രീ എന്ന നില യില്‍ വത്സലക്കു അനുഭവകെടുന്ന - അതുകൊ ഠാണ്‌ ആറിവാസിസ്തീയുടെ മേലുളള ആധിപത്യത്തിന്റെ കയും വത്സല നെല്കില്‍ പ്രതിപാദിക്കന്നത്‌. സ്ത്രീമുന്നേറ്റംകൊ ൦ മണ്ണും മനുഷ്യനും കീഴടങ്ങുന്ന കദാ വൈവിധ്യമാണ്‌ കാക്ക നാടന്‌ പറയാനു ായിരുന്നത്‌. 115 മണ്ണും മനുഷ്യനും തമ്മില്‍ ഏറ്റുമുട്ടി പിന്‍വാങ്ങുകയും ജന്മിമാര്‍ കുടിഭയറ ക്കാരെ ചതിക്കുകയും ചെയ്യുന്ന “ വിഷകന്യക'യില്‍,. ജന്മിമാര്‍ അടിയാനെ ചതിച്ച്‌ മദന്നേറുന്ന ചിത്രഭത്താടൊഷം കുടിയേറ്റത്തിന്റെ അഭാവംകൊ “ശ്രദ്ധേയമായ വയ നാടിന്റെ ചിത്രവും നെല്കില്‍ ആവിഷ്ക്ൃതമാകുന്നു. കുടിയേറ്റ മനസ്സിന്റെ അത്യുജ്വല ചിഗ്തത്തോടൊക്‌ം ജന്മിത്ത, കുടിയേറ്റ ആധിപത്യത്തിനുദമല്‍ വഴങ്ങികൊടുക്കാത്ത പെണ്‍കരുത്തിന്റെ ചിഗ്രമാണ്‌ ഒറോത്‌യില്‍ തെളിഞ്ഞുവരുന്നത്‌. സ്രതീവീക്ഷണങ്ങളില്‍ മൃന്നുതരം നിലപാടുകളാണ്‌ ഇവയോരോന്നും കൈക്കൊളഭുന്നത്‌. മണ്ണ്‌-സ്ത്രീബന്ധത്തിന്റെ ആഴം അളന്ന്‌ മണ്ണിനെയും പെണ്ണി നെയും ഉപദയാഗിക്കാനുള്ള ബോധമുള്‍ക്കൊ കുടിയേറ്റ, ജയിത്ത ചിഗ്രം വിഷ കന്യകയില്‍ (കടമാണ്‌. മാത്തന്‌ മറിയത്തെ ഭയമാണ. താന്‍ ആവശ്യകെടുനമ്പോള്‍ വഴങ്ങിത്തരാന്‍ മറിയം തയ്മാറാവാത്തതുതന്നെയാണ്‌ മാത്തന്റെ ഭയം. കൂടിയേ കരമത്തിനു മന്നിൽ പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന കദാപാത്രമാണ്‌ മാധവി (വിഷകന്യക) മാധവിയെ സദാചാരത്തിന്റെ ദണ്ഡുകൊ ഭക്കാനാണ്‌ എസ്‌. കെ. ശ്രമിച്ചത്‌. നെല്ലിലെ കുറമമാട്ടി മാധവിയെ സ്മരിദിക്കുന്ന കദാപാത്രമാണ്‌. തങ്ങള്‍ ആവശ്യകെടുമ്പോള്‍ മാത്രം വശംവദയാകുന്ന പെണ്ണാണ്‌ കുടിയേറ്റ സദാചാരത്തിന്റെ സങ്കല്പം. മാധവി രതി ഇങ്ങോട്ടാവശ്യകെടുന്നു. കുൂറമുമാട്ടിയം രതി ആവശ്യകെട്ട്‌ മലയന്റെ സമീപത്തെത്തുന്നു - കുടുംബത്തിനുഭവ വയും സമൃഹത്തിനു വേ വിയും ജീവിതം ഹോമിക്കുവാനും ഒത്തുതീര്‍കിന്റെ വഴികൾതേടി മുദന്നാട്ടു പോകാനും ഒദറാ തയ്ക്കു കഴിഞ്ഞു. സ്തീയെ ലൈംഗിക വസ്തുവായി കാണുകയും കരുത്തുറ്റ പുരുഷനെ പ്രതീക്ഷിക്കുന്ന “ എന്നു പറയുകയും ചെയ്യുന്നു വിഷകന്യകയിലെ സ്ത്രീബോധം. അടിമത്വത്തിന്റെയും ലൈംഗികചുഷണങ്ങളുടെയും ഇരകളാവുന്ന സ്ത്രീനിസ്റഹായതയുടെ ചിത്രീകരണമാണ്‌ നെല്ലില്‍ അവലംബിച്ചിരിക്കമുന്നത്‌. മനൂ ഷ്യനറും (കൃതിയും സ്രതീകരുത്തിനുമുന്നില്‍ നിഷ്ര്രഭമാവുന്ന ബോധമാണ്‌ ഒറോ തയിലെ സ്രതീബോധം. 2,6, സദാച്ഠരബോധം മല്യാള സോവ്ലില്‍ സമൂഹത്തിന്റെ സദാചാരനിലവാരം അളക്കാനുള്ള മാനദണ്ഡമായി മിക്ക ഷോഴും നിരീക്ഷണവിധേയമാക്കുന്നത്‌ സ്രതീകളെയാണ്‌. സ്തീകളുടെ ധര്‍മ്മം കുടു 116 ബത്തിനകത്ത്‌ നിയന്രണ allemand O1OZA3. CIMfalPlaloAMo, ADON(ADjA1A0, 34103 പരിപാലിക്കല്‍, പാചകം തുട ങ്ങിയ ഉത്തരവാദിത്വങ്ങളും അനുസരണ, വിനയം, ക്ഷമ തുടങ്ങിയ സ്വഭാവ വിശേഷ ങളും സ്ത്രീജീവിതത്തിന്റെ ഭാഗമായാണ്‌ കരുതകെടുന്നത്‌. ഇതിനു പുറത്തുള്ള അനാദഭവങ്ങളാകെ സദാചാര വിരുദ്ധങ്ങളായി ഗണിച്ചിരുന്നു. ഭക്ഷണം കഴിച്ചുകൊ 1 രിക്കുന്ന സ്ത്രീയെ കാണുന്നതുപോലും സദാചാരവിരുദ്ധമായി (ഭാസ്കരനുണ്ണി, 1986 : 61) കരുതകെട്ടിരുന്നു. സമൂഹത്തിന്റെ മുഴുവന്‍ ദോഷങ്ങളും സ്ര്രീയില്‍ ആരോപിക്കചെട്ടിരമന്നു. സ്തീ ആചരിക്ക പ്രധാന നിഷ്ഠ പാതി(വത്യമാണ്‌. ഇതിന്‌ ഭംഗം വന്നാല്‍ സമദൃഹത്തിനാകെ ദോഷഫഘലമു ഠാകൂന്നമ എന്ന വിശ്വാസം പല സമൂഹ ങ്ങളിലും പ്രബലമാണ്‌. വിവാഹം കുടുംബജീവിതം, സാമൂഹ്യജീവിതം എന്നിങ്ങനെയുള്ള ജീവിതത്തിന്റെ വിവിധപാളികളിലെല്ലാം പുരുഷാധിപത്യഷടനയുടെ വ്യാവഹാരികരീതി കള്‍ സ്ത്രീയെ ഭോഗവസ്തുവും ഇരയറും ചരക്കറുമൊക്കെയാക്കി വിലയിടുന്ന സാഹചര്യവും ദ്യഡ്കെടുത്തുകയാണ്‌. “പല സാഹിത്യ രചനകളിലും കലാപരമായ സാധ്യതയ്ക്കുവേ 1 ലൈംഗികത ബോധപൂര്‍വ്വം ഉപയോഗിക്കുന്നതുകാണാം' (കേശ വദേവ്‌, 1973 : 84). രതിക്കറൃമേലുള്ള മുന്‍കൈ പറുരദൃഷനവകാശകെട്ടതും സ്ത്രീക്കു നിഷിദ്വവുമായിരുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത. ഇന്ദുലേഖയില്‍ (്രതിപാദിക്കമന്നത്‌ (്രധാനമായം നായര്‍ സ്ത്രീകളുടെ അനുഭവമാണ്‌. മരുമക്കത്തായം നിലനിന്നിരുന്ന സമദൃഹങ്ങളിലൊന്നായിരുന്നു നായര്‍സമൂഹം. പുരുഷാധിപത്യഷടനയുടെ അമ്മാവന്‍കേന്ദിത പുരുഷമേധാവിത്വം പിത്യദകന്ദരിത പുരുഷാധിപത്യത്തിലേക്ക്‌ മാറിക്കഴിഞ്ഞിരുന്നിലല. പിത്ൃദായ്രമത്തിന്ന കത്തെ സ്ത്രീകള്‍ക്ക്‌ പാതിവ്രത്യംഭപോലുള്ള സന്മാര്‍ഗ്ഗം നിര്‍ബന്ധിതമായിരുന്നുു. മരുമ ക്കത്തായ കാലത്തെ സ്ത്രീകളുടെ സന്മാര്‍ഗ്ഗത്തെക്കുറിച്ച്‌ ഇഭം കുളം കുഞ്ഞന്‍പിള്ള സദൃചന നലകുന്നു. നമ്മുടെ രാജ്യത്ത്‌ സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷനു വശംവദ യാകാത്ത സന്മാര്‍ഗ്ലഹീനകളായ സ്ത്രീകള്‍ ഉ൦ ങ്കില്‍ അവരെ ഉടന്‍ വധിക്കേ താകുന്നു എന്ന കാര്‍ത്തികക്ള്ളി നാടുവാഴിയുടെ വിളംബരം (കുഞ്ഞന്‍പിള്ള, 1970 : 149). 117 മരുമക്കത്തായ ദായക്രമത്തില്‍ സംബന്ധമാണ്‌ നിലനിന്നിരുന്നത്‌. അതുകൊ oan നായര്‍സ്രതീകള്‍ക്ക്‌ ഇഷ്ടമുളളഷോള്‍ ഭര്‍ത്താവിനെ എടുക്കാനും ഒഴിവാക്കാനും സ്വാതന്ത്യമു ഠായിരമന്നു എന്ന്‌ ഇന്ദുലേഖയില്‍ പറയുന്നത്‌. ഇന്ദുലേഖ സദാചാര വിരുദ്ധമായി ഒന്നും ചെയ്യരുത്‌ എന്ന്‌ മാധവന്‌ നിര്‍ബന്ധാമു ഠയിരുന്നു. മദിരാ ശിക്കടൃ പോകാന്‍ തയ്കാറായ ഇന്ദുലേഖയെ മാധവന്‍ വിലക്കുന്നു - എന്റെ ഓമന യെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ ചീത്ത അഭിപ്രായമ3 ഠാകൂന്നത്‌ എനിക്ക്‌ അതിലും വേദന യാണ (ചന്തുമേനോന്‍, 1998: 56). പിതൃദായ്രകമത്തിലെ സദാചാരബോധത്തെയാണ്‌ ചന്തുമേനോന്‍ പിന്തുണക്കമന്നത. തകഴിയുടെ സദാചാരസങ്കല്പം പറുരമഷമമദൃല്യങ്ങള്‍ക്ക്‌ കീഴ്കെട്ടതാണെന്ന്‌ ര 1 ടങങടി'യിലെ ചിരതയമം ചെമ്മീനിലെ കറുത്തമ്മയും സാക്ഷ്യഷെടമത്തമന്നറു ൦ പിഴ യ്ക്കുന്ന പെണ്ണിനെ സംബന്ധിച്ചുള്ള വിശ്വാസം തകഴിയുടെ മിക്കനോവലുകളിലും കട ന്നുവരുന്നു - പിഴച്ച പെണ്ണിനെ സംബന്ധിച്ച സാന്വ്രദായിക ധാരണകളെ തിരു ത്തുന്ന കദാപാത്രസ്ൃഷ്ടിക്ക്‌ തകഴി തയ്യാറാവുന്നമമില്ല. ര വടങ്ങടി' എന്ന നോവലില്‍ ജയിലില്‍ പോയി തിരിച്ചുവരുന്ന കോരന, തന്നെ സൂുക്ഷിക്കാനേല്പിച്ച ചിരുതയെ കൈപിടിച്ചുകൊടുക്കുഭമ്പാള്‍ ചാത്തനെക്കുറിച്ച്‌ നോവലിസ്റ്റ്‌ തന്നെ വെളികെടുത്തു ന്നത്‌ “പരൌരുഷത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും തന്റേടഭത്താടെ അവന്‍ പറഞ്ഞു ഞങ്ങള്‍ ആങ്ങളയും പെങ്ങളുമായിരുന്നുു' (തകഴി, 2000 : 11൫). സന്മാര്‍ഗ്ഗികളായ കദാ പാത്രങ്ങളെ സൃഷ്ടിക്കുകയും സന്മാര്‍ഗ്ൂജീവിതത്തിന്റെ പ്രാധാന്യം എടുത്തുകാണി ക്കയും ചെയ്യുന്നു “തകഴി. പെണ്ണിന്റെ ചാരിത്രത്തിന്‌ സംസ്കാരത്തിന്റെ ചുവടുറകി ക്കാന്‍ പോന്ന കരുത്ത്‌ തകഴി ക ത്തുന്നു - കുട്ടനാടന്‍ പറയന്റെയും പുലയന്റെയും പരമ്പരാഗത സംസ്കാരത്തിന്റെ ജീവ നാഡി ചാരിത്ര ബോധമാണ്‌. അവന്റെ പെണ്ണിന്റെ ചാരിത്രം അപകടത്തിലാണെ ന്നറിഞ്ഞാല്‍ ആ അതിമാനുഷമായ കരുത്ത്‌ ഏതെല്ലാം വഴിക്ക്‌ തിരിയുകയിലല (al3 : 89), 99 AeMIganlad ailojmanag xadlom ailezavmacamladd slgog പ്രതിഭരാധ മാക്കിമാററാന്‍ ഈ ദനോവലുകളിലൊക്കെ തകഴി ശ്രമിക്കുന്നു ങ്കിലും ഈ വിശ്വാസ ത്തിന്റെ സ്രതീവിരുദ്ധഘടനയില്‍നിന്നും സ്തീയെ ദമോചിഷിക്കാന്‍ തകഴി ശ്രമിച്ചുകാ ണുന്നില്ല. 118 കാക്കനാടൻ സ്വതന്രത ലൈംഗികത ആഗ്രഹിക്കുന്ന പറുരുഷകലാപാ(്തങ്ങളെ സൃഷ്ടിക്കുന്നറവെങ്കിലും സ്ത്തീയെക്കുറിച്ച്‌ പഴയ സദാചാരസങ്കല്പമാണ്‌ വെച്ചുപു ലര്‍ത്തുന്നത്‌. “സ്രീ വിഷമാണ്‌, സര്‍ക്മാണ; മനദഷ്യന്‍ കാല്‍വഴുതി വീണടിയമുന്ന വലിയ കൊക്കയാണ്‌. വന്യമൃഗങ്ങളും വിഷസസ്യങ്ങളും മറൃള്‍ക്ടര്‍കുകളും മാത്രമുളള അഗാധമായ കൊക്ക” (കാക്കനാടന്‍, 2002 : 180) എന്ന്‌ ഉഷ്ണമേഖല എന്ന നോവലില്‍ വെളികെടുത്തുന്നുമു : സ്രതീലൈംഗികതയെ എന്നും ഭയകെട്ടിരുന്ന പദുരദഷ ബോധം സ്തീക്ക്‌ സദാചാരപരിധി നിശ്ചയിക്കമന്നുമു : സദാചാര സങ്കല്പത്തില്‍ നിന്നു വിരിയുന്ന പാപബോധവും കാക്കനാടന്റെ കദാപാത്രങ്ങള്‍ക്ക്‌ ചാര്‍ത്തികൊടു ക്കുന്നു . ഒറോത (ഒറോത, 1982) ശക്തിയുടെ (്പതീകമാണ്‌. സ്വതന്ത ലൈംഗികത പുലര്‍ത്തുന്ന ക്ദാപാത്രമെങ്കിലും പാപത്തിന്റെ ഷലം' എന്ന (്രിസ്ത്യല്‍ മിത്തിന്റെ സന്നിവേശം ഒറോത എന്ന കദാപാത്രസ്യഷ്ടിയില്‍ കാണുന്നു. ഒറോത ആദ്യമായി പര പുരൂഷന്‌ വഴങ്ങുന്ന സന്ദര്‍ഭത്തിലാണ്‌ ര 3 കുട്ടികളും മരിക്കുന്നത്‌. മുത്തുക്യ ഷ്ണൻ എന്ന പൂര്‍വ്വ കാമുകനുമായി ലൈംഗികബന്ധം പറുലര്‍ത്തുനമ്പോഴാണ്‌ ഭര്‍ത്താവും മരിക്കറുന്നത. ലൈംഗികത പാപമാണെന്ന ബോധത്തെ ദുരന്തവുമായി കൂട്ടിയിണക്കദുവാന്‍ കാക്ക നാടൻ ശ്രമിച്ച കാണുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ (ഒ.വി.വിജയൻ, 1967) പാപബോധം നിരന്തരം വേട്ടയാടുമ്പോഴും കൂടൂതൽ പേരുമായി ലൈംഗികമായി ബന്ധാക്ടൊനാണ്‌ നായക ക്ദാപാ്രമായ രവി ശ്രമിക്കുന്നത്‌. ഷൃദൃഡല്‍ സദാചാരത്തിന്റെ പൊതുപ്രവണതക ളാണ്‌ എം.ടി.യുടെ നോവലുകളില്‍ അധീശത്വം പുലര്‍ത്തുന്നത്‌. അതേസമയം പുതിയ മദൃല്യഃബോധമുള്ള സംഘര്‍ഷങ്ങള്‍ ആ നോവലിലെമ്പാടും ആവിഷ്കരിക്കകെടുന്നറുമു . സദാചാരത്തിന്റെ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന വിമലയും ആ നോവ ലിലെ സംഭവ സാഹചര്യങ്ങളുമെല്ലാം മഞ്ഞിനെ' (എം. ടി. 1964) പരമ്പരാഗത സദാചാര സങ്കല്പത്തിനുള്ളില്‍ നിര്‍ത്തുന്ന നോവലാക്കി മാറ്റുന്നു. വിദ്യാര്‍ത്ഥി രശ്മി, വിമല യുടെ അമ്മ, അനുജത്തി, സിങ്ങിന്റെ ഭാര്യ എന്നിവരെല്ലാം അഴിഞ്ഞാട്ടക്കാരാണെന്ന്‌ വിമല ശരിക്കുന്നുമ് : അസുരവിത്ത്‌, കാലം' എന്നീ നോവലുകളില്‍ ഷുദ്ൃഥല്‍ ആധി പത്യത്തെ ചെറുക്കുന്ന നായക ക്ദാപാത്രങ്ങള്‍ പോലം ലിംഗവിവേചനറ്പശ്നത്തില്‍ സാമ്പ്രദായിക മൂല്യബോധത്തിന്റെ പക്ഷത്താണ്‌ ചായുന്നത്‌. 119 MIAGHOGIMZOS 0130Z8 പ്രത്യയങ്ങള്‍ കടന്നുവരുന്ന ആവിലായിലെ സമൃര്യോദയം' (മുകുന്ദന്‍, 1987) ലൈംഗികതയുടെ വിചിത്രമായ വിഭിന്നത പ്രദര്‍ശികി ക്കുന്ന നോവലാണ്‌. പരസ്പരം ക മുമൂട്ടുന്ന എല്ലാവരും ഇണചേരുന്ന സാഹ ചര്യത്തിലേക്കാണ്‌ നോവല്‍ സന്ദര്‍ഭങ്ങള്‍ എത്തിച്ചേരുന്നത്‌. സദാചാരസങ്കല്പത്തി ലദൂന്നി നില്ക്കമുന്നിലെങ്കിലും രതി സ്തീയെ പാപിയാക്കുന്നു എന്ന മിത്തമതന്നെ യാണ്‌ ഉപയോഗിച്ചിരിക്കമുന്നത്‌. പലരുമായി ബന്ധം പറുലര്‍ത്തുന്ന മാതുവമ്മയെ മകന്‍ ഗോവിന്ദന്‍ പാപിയായി കാണുന്നു - ഗോവിന്ദന്‌ കുട്ടിപിറന്നഷോള്‍ “കടഞ്ഞ്‌ ആദ്യം ക ത്‌ പാപത്തിന്റെ മുഖമാണ്‌, മാതുവമ്മയുടെ (മുകുന്ദന്‍, 2003: 76) എന്നാണ്‌ വില യിരുത്തുന്നത്‌. മാതുവമ്മയുടെ സ്വരവും പാപത്തിന്റെ സ്വരമായി ചിത്രീകരിക്കുന്ന. സ്ത്രീജീവിതം സദാചാരനിയന്ത്രണങ്ങള്‍ക്ക്‌ നിശ്ബ്ദമായി വഴങ്ങിനിന്ന കാല ത്താണ്‌ ഈ അവസ്ധ തുറന്നുകാട്ടികൊ “ സ്തീ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്തത്‌. മാധവിക്കുട്ടി, സാറാജോസഷ്‌, ച(നദമതി, സിതാര എന്നിവര്‍ കലര്‍കില്കാത്ത വികാരങ്ങളെ അവതരിദിക്കമുന്നു - സമദൃഹം സ്ത്രീക്ക്‌ ര ദുതരത്തിലുളള അംഗീകാരമേ അനുവദിച്ചിരുന്നുള്ളൂ. പതി(വത അല്ലെങ്കില്‍ വേശ്യ. സ്വീകാര്യമോ നിഭഷധതാത്മകമോ ആയ ര “ അംഗീകരങ്ങള്‍ക്കറം പുരുഷനു വഴങ്ങുന്നതിലെ രീതിഭേദമാണ്‌ അടിസ്ഥാ നം, മാധവിക്കുട്ടിയുടെ നായികമാര്‍ ര “അംഗീകാരങ്ങള്‍ക്കും വശംവദരാണ്‌. രുക്മി ണിക്കൊരു പാവക്കുട്ടി (മാധവിക്കുട്ടി, 1997) എന്ന നേവലില്‍ “വേശ്യ എന്നു പറയു മ്പോള്‍ ആയിക്ക്‌ ഇഷ്ടമില്ല. നമ്മളെല്ലാം ഭവശ്യമാരാണെന്ന്‌ ആയിക്ക്‌ നന്നായറിയാം. സത്യം തുറന്നുപറയുകയും സമ്മതിക്കുകയും ചെയ്യണമെന്ന പക്ഷക്കാരിയാണു ഞാൻ മ്രാധവിക്കുട്ടി, 1997:15) എന്ന്‌ രാധ പറയുമ്പോള്‍ പുരുഷാധിപത്യത്തിന്റെ കപട സദാചാരബോധം തകര്‍ന്നടിയുന്നു : വേശ്യ എന്ന്‌ പുരുഷനു വിളിക്കാനും നിശ്ചയിക്കാനുമുള്ള അധികാരത്തെ സ്വന്തം അവകാശമായി കരമതുന്ന സ്രതീമുന്നേ റൃമാണ്‌ ഇവിടെ പ്രത്യക്ഷകെടുന്നത്‌. സ്ത്രീമുഭന്ന ക്വകേള്‍ പറഞ്ഞുവെക്കുന്ന വത്സല ലൈംഗികതയുടെ കാര്യത്തില്‍ അടിയുറച്ച സാമദൃഹ്യബോധമാണ്‌ പ്രകടികിക്കുന്നത്‌. സദാചാരസങ്കല്പ ത്തില്‍ നിന്ന്‌ മോചനം നേടാത്ത മല്ചന്‍(നെല്ല) ചിന്തിക്കുന്നത്‌ തനിക്കുവരുന്ന ഓരോ ആപത്തും കുറുമാട്ടിയുമായുള്ള ലൈംഗികബന്ധത്തെ തുടര്‍ന്നു ഠക്കുന്ന പാപ ത്തില്‍ നിന്നാണെന്നാണ്‌. സ്തീ കദാപാത്രങ്ങള്‍ സദാചാര സങ്കല്പത്തില്‍നിന്ന്‌ വീട്ടു 120 നിന്ന്‌ സ്വതന്ത്രലൈംഗികത ആവശ്യകെടുന്നതായി കാണാം. കുറുമാട്ടി (നെല്‌) സുനനു (കൂമൻകൊദ്ലി) ലില്ലിക്കുട്ടി (തൃഷ്ണയുടെ പൂക്കള്‍) തുടങ്ങിയ ക്ദാപാത്രങ്ങളെല്ലാം വേറിട്ടൊരു ചിന്തക്ക്‌ വഴിതെളിച്ചവരാണ്‌. മലയാള നോവല്‍ചരിത്രത്തിന്റെ ആദ്യകാലഘ SER സദാചാരബോധത്തോട്‌ ഇടഞ്ഞുകൊ ഠാണ്‌ നിലനിന്നിരുന്നത്‌. ഷുൂറൂധല്‍ കാല ത്തുനിന്ന്‌ കുറച്ചുകൂടി വ്യത്യസ്തമായ സ്വാതന്ത്യം വ്യാവസായിക കാലത്തു നല്കു ന്ന തിലും പട്യ സദാചാരബോധത്തില്‍ തന്നെയാണ്‌ അടിയുറച്ചു നില്ക്കമുന്നത്‌. 121 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. 9 അയ്മ്യായം മൂന്ന വത്സലയുടെ നോവലുകള്‍ - പൊത്ുസവിശേഷ്തകള്‍ 8,1. വത്സലയറും മലയാളസോവലും വത്സലയുടെ നോവലുകളെക്കുറിച്ചുളള ഒരവലോകനമാണ്‌ ഈ ഭാഗത്തു നട ത്തുന്നത്‌. സൃക്ഷ്മപഠനം നാലാമദ്ഥ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്ന - മല യാള നോവല്‍സാഹിത്യം വിവിധഘട്ടങ്ങള്‍ കടന്ന്‌ അറുപതുകളില്‍ അസ്തിത്വ ദുഃഖത്തിലേക്കും അന്യിദാബോധത്തിലേക്കറും വഴുതി, ആയിരത്തി തൊള്ളായിരത്തി നാല്പതുകളില്‍ തകഴി,ദേവ്,പൊറ്റെക്കാട്‌ തുടങ്ങിയവര്‍ മുഖ്യ ശ്രദ്ധനല്കിയ കാര്‍ഷിക ജീവിതത്തെ പുതിയ എഴുത്തുകാര്‍ ഏറെക്കുറെ കൈവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിയിലേക്കും ജീവിതത്തിന്റെ അടിസ്ഥാനധാരയിലേക്കും ഭനോവ ലിനെ പ്രത്യാനയിഭ്ക തു ഠഓയിരുന്നു. ആ ദയത്യമാണ്‌ വത്സല ഏറ്റെടുത്തത്‌. എണ്‍പതുകളിലാണ്‌ കേരളത്തില്‍ സ്(തീവാദത്തിന്‌ ഇടംലഭിച്ചത്‌. ഇതേകാല ത്തുതന്നെ സൈലന്റ്വാലി പ്രശ്നത്തിലൂടെ പരിസ്ഥിതിവാദവും കേരളത്തിനു പരിചി തമായി. എന്നാല്‍ ഇതിനുമുമ്പുതന്നെ സ്ത്രീവിമോചനത്തിന്റെയും പരിസ്ഥിതി അവ ബോധത്തിന്റെയും രചനാദയത്യം തന്റെ നോവലുകളില്‍ വത്സല നിര്‍വ്വഹിച്ചുദോന്നിട്ടു . അധികാരബന്ധങ്ങളെയും ഉല്പാദനബന്ഥങ്ങളെയും ആഴത്തില്‍ബാധിച്ച ആധു നികതയുടെ അവമാനവീകരണ വ്യതിയാനങ്ങള്‍ മനൂഷ്യ-പ്രകൃതി-സ്തീബന്ധങ്ങളെ പിടിച്ചുലച്ചു. ഇതിന്റെ സൂക്ഷ്മഭരഖകള്‍ ആവിഷ്കരിക്കാന്‍ നെല്ലും കൂമന്‍കൊല്കിയും ആഗ്നേയവമ മൊക്കെ രചിക്കാന്‍ വത്സല തയ്കാറായി. സ്തതീവാദ ചിന്തക്കും പി.വത്സലയുടെ രചനകള്‍ക്കും മമമ്പറദുതന്നെ സ്തീകളുടെ അവകാശങ്ങള്‍ക്കുവേ യുള്ള കലാപം നമ്മുടെ നോവല്‍ സാഹിത്യത്തില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. കയില്‍ സരസ്വതിയമ്മ തുടങ്ങിവെച്ച പോരാട്ടം രാജലക്ഷ്മിയും ലളിതാംബികഅന്തര്‍ജ്ജനവം നോവലിലേക്കു വികസിഷിച്ചവ 138 രാണ്‌. മധ്യവര്‍ഗ്ഗ സ്തീയുടെ ജീവിതം ചി(്തീകരിച്ച രാജ്ലക്ഷ്മിക്കും അന്തര്‍ജ്ജനങ്ങ ളുടെ സമുദായത്തിനകത്തെ പ്രശ്നങ്ങള്‍ പറഞ്ഞുവെച്ച ലളിതാംബികഅന്തര്‍ജ്ജന ത്തിനും പിന്നാലെ വന്ന വത്സല ഒരു സവിശേഷറ്രദേശത്തെ കീഴാളജീവിതത്തി ലേക്കാണ്‌ നെല്ലിലൂടെ കടന്നുകയറിയത്‌. മുഖ്യയാരയിലിടം കിട്ടാതിരുന്ന ഒരു ജീവിത ത്തെ ആവിഷ്കരിക്കുക വഴി ആ ജീവിതത്തിലെ ലിംഗവിവേചനം ഉള്‍കെ്ടെയുളള സൃക്ഷ്മസംഘര്‍ഷങ്ങള്‍ മലയാളഭനാവദിന്റെ മുഖ്യപ്രമേയങ്ങളിലേക്ക്‌ വത്സല ഉയര്‍ത്തി. മഗ്യവര്‍ഗ്ഗസ്ത്രീക്ക്‌ ജീവിതത്തില്‍ നഷ്ടങ്ങള്‍മാത്രം സംഭവിച്ചുകൊ ിരൂന്നുഷോള്‍ അദ്ധ്വാനിക്കുന്ന സ്ത്രീജീവിതത്തിന്റെ കരുത്ത്‌ ക൭ ത്താന്‍ വത്സലയ്ക്കു കഴിഞ്ഞു. പാരമ്പര്യമായി കിട്ടിയ കരുത്താണ്‌ തന്റെ മിക്ക സ്ത്രീകദാപാത്രങ്ങള്‍ക്കും പകര്‍ന്നു കൊടുത്തതെന്ന്‌ വത്സല പറയുന്നുമദ : ആറിവാസി സ്തീജീവിതവറും വയനാടന്‍ മണ്ണിന്റെ കരുത്തും ഒരു പോലെ സമമ്മളിക്കുന്ന നെല്ലും അധിനിഭവശ, ജന്മിത്ത വാഴ്ചകള്‍ മണ്ണും- പെണ്ണും അന്യാധീനകെടുത്തുന്ന ക്രപേറയുന്ന ചാദവറമും' ഒരു നവ സ്രതീത്വ നിര്‍മ്മിതിക്ക്‌ വത്സല ക ത്തിയ നേര്‍വഴിയാണ്‌. സ്തീ പുരദഷ ബന്ധ ത്തിന്റെ ചുരുഭഴിയുദമ്പാള്‍ കുടുംബം എന്ന ചട്ടക്കൂട്ടിൽ സ്വാതന്ത്യം ഹനിക്കകെട്ട്‌ വ്യവസ്ധിതിക്കടികെടുന്ന മാധവി (നിഴലുറങ്ങുന്ന വഴികള്‍) ഗിരിജ (ആരും മരിക്കുന്നില്ല), സാവീത്രി (അരക്കില്ലം) ലീലി (തൃഷ്ണയുടെ പദൃക്കൾ), അനുരാധ (കനല്‍) തുടങ്ങിയ ക്ലാപാ(്രങ്ങളെല്ഛാം പുറത്തു ചാടുന്നു. യന്രവത്കരണവും ജീവിതത്തിലെ യാന്ത്രികതയും പദരുഷന്മാരെ അലസത യിലേക്കും സ്തീകളെ ദാരിദ്യം, ശരീരചന്ത എന്നിവയിലേക്കും തളളി വിടുന്ന കാഴ്ച്‌ യാണ്‌ നമ്പരുക'ളിലേത്‌. സ്തീപാരമ്പര്യങ്ങള്‍ നിഷേധിച്ചുകൊ “സ്വത്ന്ത്ത മോഹിച്ച്‌ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന റാസ്‌ മേരിയും (റോസ്‌ മേരിയുടെ ആകാശങ്ങള്‍) വത്സലയുടെ സൃഷ്ടിയാണ്‌. ജീവന്റെ ഉറവിടം ജലമാണ്‌; സ്ത്രീ-പുരുഷ ബന്ധവുമാണ്‌ - ഈ ആപ്തവാക്യ സമര്‍ത്ഥനമാണ്‌. ആദിജ്ല ത്തിലുഭളത്‌. കുടിയേറ്റ സംസ്കാരം ജീവിതത്തിലാവാഹിക്കേ 1 വന്ന സുനന്ദ (കുമന്‍കൊല്ി)യും ബ്രാഹകിണി യമ്മയും (കുമന്‍കൊല്ലി) പാരമ്പര്യ നിഷേധ കര്‍ത്യത്വങ്ങളായി മാറുന്നു - പാരമ്പര്യ നിഷേധത്തില്‍ നിന്നുകൊ മതന്നെ കുടുംബത്തിന്റെ പ്രധാന ഉത്തരവാദിത്തം ഏറെടുക്കുന്നവരാണ്‌ വത്സലയുടെ സ്ത്രീകദാപാത്രങ്ങള്‍. 139 3,2, (പമേയം 3.2.1. (പ്മയപരമായ നിരവധി സവിശേഷതകള്‍ വത്സലയുടെ കൃതികളില്‍ ദര്‍ശി ക്കാം. സാധാരണങ്ങളായ അനുഭവങ്ങളില്‍ നിന്ന്‌ അസാധാരണങ്ങളായ പ്പലോട്ടുകളു ക്കി സാഹിത്യസ്യഷ്ടി നടത്തുന്ന വത്സല മനുഷ്യന്റെ ആര്‍ജ്ജിത സംസ്കാരം അവനെ സാമൂഹ്യ ജീവിയാക്കി മാറിയിരിക്കുന്ന എന്ന അടിസ്ഥാന പ്രമാണത്തെ മുറുകെ പിടിക്കുന്നു (പവനന്‍, 1987 : 386). നിത്യജീവിതത്തില്‍ സംഭവിക്കുന്ന സാധാ രണ അനുഭവങ്ങളാണ്‌ കൃതികളിലെ പ്രമേയം. ഒരു (പ്രത്യേക ഭദൃ്രദേശത്ത (്രത്യേക പരിതസ്ഥിതിയില്‍ നടക്കുന്ന സാധാരണ അനുഭവങ്ങളാണവ. മനുഷ്യറ്രകൃതികളുടെ ആത്മബന്ധം ആ കൃതികളില്‍ ദര്‍ശിക്കാം. മനുഷ്യനും മണ്ണും തമ്മിലുളള ബന്ധത്തിന്റെ തീവ്രമായ അനുഭവമാണ്‌ നെല്ലി(1972)ലെ പ്രഭമയം. അടിയാന്റെ ജീവിതം മാടിന്റെ ജീവിതത്തിന്‌ സമാനമാണ. എന്നും അടിയാന്‌ കഷ്ടതയും ദാരിദ്യവും മാത്രമേ അനുഭവിക്കാന്‍ വിധിയുളളു. മണ്ണിനോടു മലിടുന്ന അടിയാനും അവരെ ചദൃഷണം ചെയ്യുന്ന മേലാളനും ദാരിദദ്യമനുഭവിക്കുന്ന വൈരുദ്ധ്യമൊഴിച്ചാല്‍ അടിയാളവര്‍ഗ്ഗ ത്തിന്റെ കൃത്യമായ ആവിഷ്കരണം വത്സലയ്ക്ക്‌ സാധ്യമായിട്ടു . കാര്‍ഷികവൃത്തി കൊ ജീവിക്കാനാവാത്ത സ്ഥിതിയാണ്‌ മേലാളനറും അടിയാനുമുളളത്‌. 3.2.2. മണ്ണിനോടും മനുഷ്യഭനാടും പ്രകൃതിയോടുമുട്ള ചൂഷണം ഏറ്റവുമധികം ന ടന്നീട്ടുളളത്‌ വയനാട്ടില്‍തന്നെയാണ്‌. ചദൂഷണത്തിന്നെതിരെയുള്ള പോരാട്ടങ്ങളും അവിടെത്തന്നെയാണ്‌ നടന്നിട്ടുളളത്‌. അന്നുവരെ മലയാളനോവല്‍ ശ്രദ്ധപതിലിച്ചിട്ടി ലാത്ത അടിയാന്റെ പ്രശ്നങ്ങള്‍ക്ക്‌ ഉയന്നല്‍ കൊടുക്കാന്‍ വത്സലയ്ക്ക്‌ കഴിഞ്ഞിട്ടുമു © ചാഭവറി(1991ലെ അടിയാന്റെ പ്രശ്നങ്ങളും ജന്മിത്തവ്യവസ്ഥിതിയുടെ ദുര്‍വാ ഴ്ചയറും പ്രതിപാദിച്ചുകൊ ൦“ സാമൃഹികപ്രശ്നങ്ങളെ അതിന്റെ സങ്കീര്‍ണ്ണതഭയാടെ അവതരികിക്കാന്‍ വത്സല ശ്രമിച്ചുകാണുന്നു. സ്രതീയനുഭവങ്ങളുടെ പച്ചയായ ആവി ഷകരണവും പ്രതിഘലികിച്ചിട്ടു - സ്ത്രീകളോടുള്ള ചദൃഷണം മിക്കനോവലുകളിലെയും (്തിപാദ്യവിഷയമായിട്ടു - വയനാടിന്റെ ക്ധാകാരി എന്നു മാത്രം പറഞ്ഞുവെച്ചാല്‍ പോരാ അവര്‍ യദാര്‍ത്ഥത്തില്‍ ചദൃഷിതമായ സ്ത്രീത്വത്തിന്റെ ക്ധാകര്‍ത്രിയാണ്‌. അവരുടെ 140 കലകളിലും നോവലുകളിലും ആവര്‍ത്തിച്ചുവരുന്നത്‌ അശരണരും അവശതയനു ഭവിക്കടുന്നവരുമായ സ്രതീകളാണ്‌ (പവനന്‍, 1987 : 390). സനെല്കിലും ആഗ്നേയത്തിലും ചാദവറി'ലദമെല്ലാം ഇത്തരം സ്രതീപ്രശ്നങ്ങള്‍ ഉയര്‍ത്തി ക്കൊ ദുവരാന്‍ വത്സലയ്ക്കു കഴിഞ്ഞിട്ടു - മദ്ധ്യവര്‍ഗ്ഗ സംസ്കാരത്തിന്റെ ചട്ടക്കുടു ഭേദിച്ച്‌ പദുറത്തറുവരുന്ന നങ്ങേമ(ആശഗ്നയം, 1978) സ്തീകദാപാ്തങ്ങളില്‍ ്രധാനിയാ കുന്നു. കുടിയേറ്റ കര്‍ഷകന്‍ അനുഭവിക്കുന്ന വൈഷദമ്യവും, തന്റേടം കൈമുതലാ ക്കിയ സ്ത്രീത്വത്തിന്റെ മമുദന്നേറ്റവും ഒരുപോലെ പ്രമേയമാക്കുന്ന നോവലാണ്‌ 'ആശ്േയം'. സ്നേഹത്തിന്റെയും കരുത്തിന്റെയും ഉറവിടമായ സുനന്ദ, (കൂമന്‍കൊല്ലി, 1981). കൂമൻകൊല്കിതാഴ്വരയുടെ സയനദര്യം ഒന്നാകെ ആവാഹിച്ചവ ളാണ്‌. പഴയകാല തറവാടിത്തബോധം സ്ത്രീയെ ചൊല്പടിക്കുനിര്‍ത്തുവാനും പ്ത്തന്‍ സാമ്പത്തിക നയങ്ങള്‍ സ്ത്രീയെ ചട്ടുകമാക്കിമാറ്റുവാനും ശ്രമം ചെയ്യുന്നത്‌ (ശദ്ധേയമാണ്‌. 3,23. പ്റരുഷചെയ്തികള്‍ക്കൊഷം സ്രതീചെയ്തികളും വഞ്ചയയുടെ ലോകത്ത്‌ സമാനം പിടിക്കുദമ്പാള്‍ സ്തീയുടെ നിസ്സഹായത തകര്‍ച്ചയിലേക്കെത്തിക്കുന്ന കാഴ്ച യാണ്‌ തകര്‍ച്ച (1968) എന്ന ഭനാവലിലമുളളത്‌. രാരൂക്കടുട്ടി എന്ന കാരണവര്‍ കുടുംബ ത്തിന്റെ നന്മക്കുവേ 1 ജീവിച്ചിട്ടും കുടുംബം തകരുന്നു. സ്തീയുടെ ഉത്തരവാദിത്വ ങ്ങളുടെ നെരികോടുകത്തുന്ന ചിത്രം രാരുക്കടുട്ടിയുടെ ഭാര്യയുടെ ജീവിതത്തിലൂടെ വ്യക്തമാകുന്നു. ദിവസത്തില്‍ പതിനഞ്ചു മണിക്കൂര്‍ അടുദെരിക്കുന്ന അവര്‍ തറവാ ട്ടിലെ വയറുകളുടെ വിശഭടക്കമന്ന യന്ത്രം മാത്രമായിരുന്നമു. തറവാടിത്തം കാത്തു സമൃക്ഷിക്കാനാവാതെ രാരുക്കുട്ടിയും പാതിവ്രത്യം കാത്തുസൃക്ഷിക്കാനാവാതെ സര സുവും ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു. പുത്തന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ നല്കുന്ന തകര്‍ച്ചയുടെ പദൃര്‍ണ്ണരുപം തകര്‍ച്ച എന്ന ഭനോവലില്‍ കാണാവു ന്നതാണ്‌. 3,24, ബാല്യത്തില്‍ത്തന്നെ സ്(തീവ്യക്തിത്വം പ്രകടമാക്കുന്ന, മുതലാളിത്തം വിലക്കെടു ക്കുന്ന ക്ദാപാത്രമാണ്‌ മാധവി (നിഴലുറങ്ങുന്ന വഴികള്‍, 1975). മദ്ധ്യവര്‍ഗ്ഗ സ്ത്രീത്വത്തിന്റെ നിസ്റഹായതയും നിരാശ്രയത്വത്തിന്റെ ദയനീയതയും വ്യക്തമാ ക്കുന്ന കൃതിയാണ്‌ ഇത്‌. രോഗിയായ ഭര്‍ത്താവിന്റെ ഭാര്യാപദം മാധവിക്ക്‌ നിഷേധി 141 ക്കാനാവുന്നില്ല. മദ്ധ്യവര്‍ഗ്ഗ സംസ്കാരം അടിച്ചേല്പിക്കുന്ന ഒട്ടറെ നിയന്ത്രണങ്ങള്‍ മാധവിയുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതായികാണാം. 3.2.5. സാമദൃഹ്യ വ്യവസ്ഥിതി പെണ്ണിന്‌ എന്നതും ചങ്ങങ തീര്‍ക്കുന്ന ഒന്നായി ഭവിക്കുന്നു. വിവാഹം ചങ്ങലയുടെ കുരുക്ക്‌ മുറുക്കാനല്ലാതെ അടിയാന്‍ സഹായിക്കാറില്ല. ഏതെങ്കിലും, ഒരു പുരുഷന്റെ അടിമയാവാൻ വിധിക്കകെട്ട സാവിത്രി യാണ്‌ അരക്കില്ലം(1977) എന്ന നോവലിന്റെ കേന്ദ്രകലാപാത്രം. കാമുകന്റെ നിസ്തഹാ യതയും ഭര്‍ത്താവിന്റെ തനറേടമില്ലായ്മയും രോഗവും സാവിത്രിയെ ആര്‍ത്തിയോടെ നോക്കുന്ന അച്ഛുവേട്ടന്റെ മുന്‍പില്‍ മുട്ടുകുത്തിക്കുന്നു. സ്വതസിദ്ധമായ മനോ ധൈര്യത്തില്‍നിന്നയിര്‍ക്കൊ വാകശരങ്ങള്‍ക്കൊന്നും സാവിത്രിയെ രക്ഷിക്കാനാ വമുന്നില്ല. സ്വതന്ത്രമായ ജീവിതമാണ്‌ സാവിത്രി ആഗ്രഹിക്കുന്നത്‌. പുരുഷന്റെ കൈക്ക രുത്തുകളെ അതിജീവിക്കാന്‍ സാവിത്രിക്കു കഴിയുന്നില്ല. 3.2.6. സ്രതീലൈംഗികതയറുടെ മേല്‍ അനാദത്വം എന്ന ദണഡുകൊ റ പ്രഹരദേല്പി ക്കുന്ന കാഴ്ച തൃഷ്ണയുടെപദൃക്കള്‍' (1979) എന്ന കൃതിയില്‍ കാണാം. ഒരു വീട്ടിലെ ഒന്നിനും കൊള്ളാത്ത പുരുഷന്റെ ഭാര്യയായിത്തീരേ 1 വന്ന അഞ്ചു മക്കളുടെ അമ്മ യായ മില്രിക്കുട്ടിക്ക്‌ ഭര്‍ത്താവിന്റെ പോരായ്മകൊ ദാരിദ്രവും കഷ്ടതയും അനുഭ വിക്കേ 1 വരുന്നു. ഏട്ടത്തിയമ്മയുടെ ശാപവചനങ്ങളില്‍ നിന്നുളള മോചനതന്ത്രവു മായാണ്‌ വാടകവീട്ടിലെത്തിയത്‌. പുരുഷന്മാര്‍ ഒരുക്കുന്ന വലകള്‍ ഭരിക്കാന്‍ ദീല്ലിക്കമ ടിക്കും കഴിയാതെ വരുന്നു . സ്തീകളുടെ ആന്തരിക ധൈര്യവും കഴിവും ഒരി ക്കലും അവള്‍ പുറത്തു (്രകടികിക്കുന്നില്ല എന്ന വത്സലയുടെ നിലപാട്‌ ഇവിടെ വ്യക്ത മാകുന്നു. സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ക്കുളളില്‍ പെടാന്‍ മടിക്കുന്നവരാണ്‌ വത്സലയുടെ സ്തീകള്‍. കുറമമാട്ടി (നെല), സുനന്ദ (കമമന്‍കൊല്ലി), സാവിത്രി വാര സ്യാര്‍ (നെല്ല്‌ തുടങ്ങിയവരുടെ ഒം നില്ക്കുന്ന കദാപാത്രമാണ്‌ മിദ്ലിക്കുട്ടിയും (തൃഷ്ണയുടെ പദൃക്കള്‍). ഭര്‍ത്യജ്യേഷ്ഠനും, മീന്‍കാരനുമെല്ലാം ലൈംഗികബന്ധത്തി ലേര്‍ക്ടാന്‍ നിര്‍ബന്ധിതയാക്കിയിട്ടും കുറ്റബോധം മില്ലിക്കുട്ടിയെ ദവട്ടയാടുന്നില്ല എന്നു കാണാം. വീട്ടുപകരണങ്ങള്‍ വീറ്റ്‌ ചെലവുകഴിയുന്ന ലില്ലിക്കുട്ടി ചിന്തിക്കുന്നത്‌ ഒരു സ്രതീയായി വീ മം ജനിക്കാതിരിക്കട്ടെ എന്ന തന്നെയാണ്‌. 142 3.2.7. വീട്‌ ഒരു തടവറയായി മാറുന്ന പെണ്ണിന്‌ നഗരത്തിന്റെ വിശാലതയും അനന്തസാധ്യതയും ഒരുക്കികൊടുക്കുന്ന സ്വാതന്ത്യത്തിന്റെ മരുക്ച്ചയാണ്‌ കനല്‍ (1979). ഒരു ശിപായിയുടെ മകളായി പിറന്ന അനുരാധ പെണ്ണാണെന്ന ഭീഷണിക്കുള്ളി ലാണ്‌ വളര്‍ന്നത്‌. ചേച്ചിയെ വിവാഹം കഴിച്ചയച്ചത്‌ ആണും പെണ്ണും മീ ര്‍ക്കൂടാത്ത, തീ ാരി സമയങ്ങളില്‍ പെണ്ണുങ്ങള്‍ ആട്ടിന്‍കുട്ടിൽ കഴിയേ തറവാട്ടിലേക്കെന്ന റീഞ്ഞ അനുരാധ ഞെട്ടുന്നു. ചേച്ചിയുടെ ആത്മഹത്യ അനുരാധയെ തളര്‍ത്തുന്നു © ചീന്തകനായ ശിവപ്രസാദിഭനോടുള്ള പ്രണയം മനസ്സിന്റെ വിശഷുമാ്രമാണെന്ന്‌ അവള്‍ തിരിച്ചറിഞ്ഞു. സ്വതന്ത്മായ ജീവിതം ആഗ്രഹിക്കുന്ന അനുരാധ ഒരു പെണ്ണിന്റെ വിലക്കുകളെക്കുറിച്ചമും കെട്ടുപാടുകളെക്കുറിച്ചദും ചിന്തിക്കുന്നു. വിവാഹം, കടുടംബജീവിതം എന്നിവയെ അതിജീവിക്കാന്‍ ശ്രമിക്കുന്ന അനുരാധ കുടുംബം സ്വാതന്ത്യത്തോടെ മരിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്ന്‌ മനസ്സിലാക്കുന്നു. ഭാര്യയാകാതെ അമ്മയാകാന്‍ പറ്റാത്ത സാമൂുഹികവ്യവസ്ഥിതിക്കെതിരെ ചിന്തിച്ച്‌ തന്റെ വ്യക്തിത്വം കാത്തുസുക്കിക്കാനും സ്വതന്ത്രമായി ജീവിക്കുവാനും ആഗ്രഹി ക്കുന്ന ഒരു സ്ത്രീമുന്നേറ്റമാണ്‌ കനലി'ല്‍ പ്രകടമാകുന്നത്‌. 3.2.8. കൂടുംബത്തിനകത്തും പദുറത്തും തൊഴില്‍ ചെയ്യേ വരുന്ന ഒരു പറ്റം സ്ത്രീകളുടെ കയോണ്‌ നമ്പരുകള്‍” (1980). കാഴ്ചയിലില്ലാത്ത കുടുംബഭാരം താങ്ങാ നാവാതെ വിഷദമിക്കമുന്ന സ്തീകളുടെ നിരതന്നെയു “ ഇതില്‍. സ്തീയുടെ അദ്ധ്വാ നവും കുടുംബനേത്യത്വവും ഒരിക്കലും അംഗീകരിക്കകെട്ടില്ല. തൊഴിലില്ലായ്മയും ദാരി (ദയവും പേറേ 1 വരമന്ന കുടുംബങ്ങള്‍ സ്തീളത്തരവാദിത്വത്തില്‍ മുന്നോട്ടു പോകു ന്നതും നമ്പരുകളി'ല്‍ വായിച്ചെടുക്കാനാവും. അദ്ധാനത്തില്‍ ഭര്‍ത്താക്കന്മാരെ പങ്കാളികളാക്കാനുള്ള കഠിനശ്രമവും നടക്കുന്നു : ഒരു വിഭാഗം പുരുഷന്മാര്‍ അലസ തയുടെയും അധമബോധത്തിന്റെയും അവകാശികളായി മാറുന്നു. അദ്ധ്വാനിച്ച്‌ കുടുംബം പോറ്റാനാവാതെ ശരീരചന്തകളിലേക്ക്‌ വഴിമാറിഷോവുന്ന സ്ത്രീയുടെ ദുരന്തം അനാവ്ൃയതമാവുന്ന - സുന്ദരിയും നാരായണിയുമെല്ലാം ഇത്തരം ക്ദാപാ (തങ്ങളാണ്‌. 3.2.9. ഉദ്യോഗത്തിനറും കുടുംബജീവിതത്തിനുമിടയില്‍ ഈ ര 3 യോഗ്യതകളും ഒരൂമികിക്കാനാകാതെ നില്ക്കുന്ന സീതാലക്ഷ്മിയും, അനാഃടത്വംമൃലം പരാശ്രയം ഭതേടേ വിവന്ന അംബികയുദമടങ്ങുന്ന ഒരു പറ്റം സ്്രീകലാപാത്രങ്ങള്‍ നിറഞ്ഞ ക 143 യാണ്‌ പാളയം' (1981), നിത്യദാരി(ദ്യവും പൈത്തഗോറസ്‌ തത്വവും തമ്മില്‍ ചേരാത്ത ചേരുവകളാകുന്നു കുട്ടികള്‍ക്ക്‌. വിശക്കുന്നവയറില്‍ ദഹിക്കാതെ കിടക്കുന്ന തത്വ ങ്ങളെ ഓര്‍മ്മികിക്കുകയാണ്‌ വത്സല ഇവിടെ ചെയ്യുന്നത്‌. കദാഗതിയെ നിയന്ത്രി ക്കാനോ വ്യതിചലികിക്കാനോ ഒരൊറ്റ പൂരുഷകദാപാത്തം പോലുമില്ലാത്ത നോവലാണ്‌ പ്ാഠളയം'. നോവലിലെ സ്ത്രീ ജീവിതങ്ങള്‍ നിയന്തിക്കകെടമന്നത്‌ വ്യവസ്ഥിതിയുടെ ഭാഗമായ ആധിപത്യ നിലപാടുകള്‍ കൊ ദ തന്നെയാണ. സാമ്പത്തികമായി സുരക്ഷി തത്വമനുഭവിക്കുന്ന അദ്ഥ്യാപികമാരും ദരീദ്രരായ കുട്ടികളുമാണ്‌ ഇവിടെയുളളത. സര്‍ക്കാരിന്റെ പുതിയ പുതിയ പദ്ധതികള്‍ പരീക്ഷിക്കകെടുന്നതും ഈ കോട്ടക്കുളഭി ലാണ്‌. ആധുനിക സംസ്കാരത്തിന്റെ കുതിച്ചുചാട്ടവും ഉപഭോഗസംസ്കാരവും വിദ്യാര്‍ത്മിനികളെ ലക്ഷ്യമാക്കി കടന്നുവരുന്നു - നമ്മുടെ സമദൃഹത്തിന്റെ സംസ്കാര ച്യുതികളെല്കാം കോട്ടയക്കുളളിലെ സ്രതീകളിലും വിദ്യാര്‍ത്ഥിനികളിലും പ്രതിഷ്ിക്കമ mg ° 3.2.10. ഭര്‍തൃഗയൃഹം തന്റെ തടവറയാണ്‌ എന്നു ചിനിക്കുന്ന ഗിരിജയുടെ കയാണ്‌ 'ആരും മരിക്കുന്നില്ല എന്ന ഭനാവല്‍. പെണ്ണിനെന്തിനാണ്‌ ബുദ്ധി എന്നു ചോദിക്കുന്ന ഭര്‍ത്താവിന്റെ വീട്ടിലാണ്‌ ഗിരിജ കഴിയുന്നത്‌. വല്കഷോഴും വിരുന്നുകാരനായെത്തുന്ന ഭര്‍ത്താവ്‌ തന്റെ ശരീരത്തെ മാത്രം അഭന്വഷിക്കുന്നവനാണ്‌ എന്ന തിരിച്ചറിവ്‌ അവള്‍ക്ക്‌ വേദന നല്കി. ഭര്‍ത്താവിന്റെ അനുജന്‍ അരവിന്ദന്റെ പ്രകടനപരമായ വിപ്ല വചിന്തയെ പരിഹസിക്കുന്നു ൦ ഗിരിജ. സ്വാതന്ത്രയത്തെക്കുറിച്ച്‌ കൃത്യമായ കാഴ്ചകാ ടൂ ഠായിരുന്ന ഗിരിജ തന്റെ ജീവിതം തടവറയിലാക്കിയ വിവാഹത്തോട്‌ എതിര്‍ഷുപ്രക ടീഷിക്കുന്ന - വീട്‌ എന്ന തടവറ അറിവും വിനോദവും വേ ഠത്ത മാടുകള്‍ക്കുസമാ നമാക്കറന്ന തൊഴുത്തുകളായി പരിണമിക്കുന്നതിനെ വിചിന്തനം ചെയ്യുന്ന കൃതി യാണ്‌ ആരും മരിക്കുന്നില്ല എന്ന നോവല്‍. ഭര്‍തൃഗൃഹത്തില്‍ ഒരിക്കലും സ്ത്രീകള്‍ സ്വാസ്ഥ്യം അനുഭവിക്കുന്നില്ല, നടിക്കുന്നതേയുള്ളു എന്ന സത്യം വിളിച്ചു പറയുന്ന നോവലാണിത്‌ 3,211. നിശ്നബ്ദതയില്‍നിന്നുയിര്‍കൊ ആദിവാസി സമൂഹത്തിന്റെ അവകാശപോ രാട്ടങ്ങളുടെ കയോണ്‌ റോസ്മേരിയുടെആകാശങ്ങള്‍' (1993). മതപരിവര്‍ത്തനം മനു ഷ്യന്റെ അടിസ്ഥാന ബോധത്തിന്‌ ഒരു മാറ്റവും വരുത്തുന്നില്ല എന്നതിനുതെളിവാണ്‌ യെല്‍സങ്കിയച്ചന്‍. അച്ഛന്‍ (കിസ്തുമതം സ്വീകരിച്ച്‌ മതംമാറി പാതിരി ആയ ആഭാണ്‌. 144 എങ്കിലും തന്റെ ഗോത്രത്തിന്റെ കാമപടൂജ ന്യത്തത്തിനും' അവരുടെ രഹസ്യ മീറിങ്ങു കള്‍ക്കും പോകുന്നുമു - സിസ്റര്‍ ആലീസും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്ന. ആദിവാസികള്‍ക്ക്‌ സ്വന്തം സംസ്ഥാനവും സ്വന്തം മന്ത്രിയും വേണമെന്ന്‌ ആവശ്യകെടു ന്നറ “ഇവര്‍. കേരളത്തിനു പുറത്ത്‌ കദാപാശ്ചവാത്തലമൊരാക്കമന്ന കലയാണ്‌ റോസ്‌ മേരിയുടെ ആകാശങ്ങള്‍. 3.2.12. കലാപങ്ങളുടെ നാടായ മലബാറിന്റെ മണ്ണില്‍ വര്‍ഗീയതയുടെ വിത്തുപാകാന്‍ കാരണമാക്കിയ വിദേശാധിനിവേശ സംസ്കാരവും (പത്യാഷതങ്ങളുമാണ്‌ വിലാപ (1987)ത്തിലെ പ്രഭമയം. വര്‍ഗ്ഗീയത മനുഷ്യനാശം വരുത്തിവെക്കുന്ന കാഴ്ച സ്വന്തം ഓര്‍മ്മയില്‍ പരതിയെടുാക്കുമ്പോള്‍ നഷ്ടമായ ബാല്യവും സ്വപ്നങ്ങളും മനറുവി നോട പങ്കുവെക്കുന്ന മാളുണ്ണിയാണ്‌ പ്രധാന സ്രതീക്ലാപാത്രം. ഇത്തരം ഭീതിതമായ അവസ്ഥകള്‍ മനുഷ്യമനസ്സും ജീവിതവും പിച്ചിക്റിക്കുന്നു. ആമിനയെ വീ്രാന്തിയിലെ ത്തിച്ചത്‌, മാളുണ്ണിയെ പറിച്ചു നട്ടത്‌, കോവിലമ്മയെ പ്രകൃതിയുടെ ഭാഗമാക്കിയത്‌ ഈ അവസ്ഥയാണ്‌. ഭിന്നിച്ച ഭരിക്കുക എന്ന തന്ത്രത്തിന്നടികെട്ടുഭപായ ഖിലാഷത്തും ദേശീയപ്രസ്ഥാനവും തമ്മില്‍ തല്കി തകര്‍ന്നടിയുന്ന കാഴ്ചയും അവിടെ സാധ്യമാണ്‌. 3.2.13. സ്ത്രീയുടെ വ്യത്യസ്ത സാഹചര്യങ്ങളും കാഴ്ചകളും മിഴിവോടെ അവതരിഷി ക്കുന്ന വത്സല പദുരുഷ കേന്ദ്രപധാനമായ മദൃന്ന നോവലുകളും രചിച്ചിട്ടു * ഗയത aad’ (1987), ഗ്രീഷ്മത്തിലെ മഴ' (1976, വേനല്‍' (1979) എന്നിവയാണവ. ആധുനിക സംസ്കാരം മനുഷ്യന്‌ പകര്‍ന്നു നല്കുന്ന അന്യദാത്വവും അസ്തിത്വ ദുഃഖവും ഗത മനില്‍ ആഴത്തില്‍ പതിഞ്ഞുട്ട; : അടുക്കള ജോലികൊ ൦ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയ പേരറിയാനാവാത്ത അമ്മയും അനാദാലയത്തില്‍ പഠിച്ച വളര്‍ന്ന മകനും പ്രധാന ക്ദാപാത്രങ്ങങാണ. നവീന വിദ്യാഭ്യാസം മനുഷ്യന്‌ ജീവിതഞൈ പ്റണ്യം നല്കുന്നില്ല എന്ന ആശയവും നോവലില്‍ കടന്നു വരുന്നു : നഗരസം സ്കാരം പ്രദാനം ചെയ്യുന്ന ആശയക്കുഴകങ്ങളില്‍ നിന്നെല്ലാം രക്ഷകെട്ട്‌ പ്രകൃതി യുടെ മടിയിൽതന്നെയാണ്‌ തമന്‍ ആശ്രയം കഒ ത്തുന്നത്‌. 3.2.14. താന്‍ പഠിച്ച സ്ക്കൂളില്‍ തന്നെ അദ്ഥ്യാപകനാകാന്‍ ഭാഗ്യം ചെയ്തിട്ടും നഗര സംസ്കാരത്തിന്റെ കാതലില്‍നിന്ന്‌ വിട്ടുനില്ക്കുവാന്‍ കഴിയാത്തവനാണ്‌ ശൂലപാണി (ഗീഷ്മത്തിലെ മഴ). തന്റെ വിദ്യാര്‍ത്ഥിയുടെ അമ്മ ചമ്പയാണെന്നു മനസ്സിലാക്കി 145 ലൈംഗികതയുടെ രുചിഭേദങ്ങളിലേക്ക്‌ കുതിക്കുവാനാണ്‌ മനസ്സ്‌ കൊതിച്ചത്‌. മര്യാദ ക്കാരനാവാന്‍ “വ ര്‍ക്കുതിരക്ക്‌ കണ്ണടവെക്കും പോലെ” (പദ 7) കല്യാണം കഴികിക്കു 30 കിലും കൂട്ടുകാരന്റെ സഹോദരി രാധയില്‍ തന്റെ അന്വേഷണം പദൃര്‍ത്തികരി ക്കാൻ ശ്രമിക്കുന്നു - സ്വന്തം വ്യക്തിത്വം സ്രതീയുടെ മാറിലും യയവനത്തിലും ക ത്തുന്നു ശൂലപാണി. 3,2.15. കൊടിയ വരള്‍ച്ച സഹിച്ച്‌ കുന്നിനെ ഹരിതാഭമാക്കാന്‍ ശ്രമിച്ച രാമന്‍കുട്ടി യുടെ കയാണ്‌ വേനല്‍. നഷ്ടകെട്ട പശുവിനെ അന്വേഷിച്ച്‌ രാമന്‍കുട്ടി വേനൽ കത്തിയെരിയുന്ന കമന്നിലാണെത്തിയത. അവിടെ വെളളവും പച്ചകം മാതാക്കുട്ടി യുടെ വളഷില്‍ മാ(തം. മൊട്ടക്കുന്ന്‌ വിലക്കുവാങ്ങി അവിടം ഹരിതാഭമാക്കാന്‍ രാമന്‍ കൂട്ടി ശ്രമം തുടങ്ങി. മനസ്സില്‍ പച്ചഷുളള മാതുക്കുട്ടിക്കും അനുജത്തി ദേവിക്കും രാമന്‍കാട്ടിയുടെ ശ്രമം അത്ഭുതകരമായി. ഉപജീവനത്തിന്‌ ലൈംഗികത വില്പനച്ഛര ക്കാക്കിയ മാതുക്കുട്ടിക്ക്‌ പിന്നീട്‌ പെണ്ണാടിനെ സ്വീകരിക്കുന്ന മുട്ടനാടിനെ വളര്‍ത്തി ജീവിക്കേ 1 വരമന്നു. അതും തകര്‍ന്നഭകഷോള്‍ ദൈവത്തിനു കോവില്‍ നിര്‍മ്മിച്ചു മാതു ക്കുട്ടി. അനുജത്തി ദേവി, കുട്ടിയെ പോറ്റാനുള്ള താല്പര്യത്തില്‍ പ്രസവിച്ച വരുന്നു. രാമന്‍കുട്ടി ദേവിക്ക്‌ ആശ്രയം കൊടുക്കുന്നു. സമമൃഹത്തിന്റെ മില്യാബോധ ങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന കൃതിയാണ്‌ വേനല്‍. ലൈംഗികതയും ഭക്തിയു മെല്ലാം മനുഷ്യമനസ്സുകളെ ലഹരിയിലാഴ്ത്തുന്ന വിഷയങ്ങളാണ്‌ എന്ന ബോധം കൊ 3 വരുന്ന പരിഹാസത്തില്‍ വിരിയുന്ന കയാണ്‌ വേനലിലെ (പ്രമേയം. മണ്ണ്‌ - മനുഷ്യ പ്രക്ൃതിബന്ധത്തിന്റെ ആഴം അളന്ന്‌ സ്ത്രീവിഷയങ്ങള്‍ സ്വത (തമായി കൈകാര്യംചെയ്തുന്ന രീതിയാണ്‌ (്രമേയത്തിലദും ആവിഷ്ക്കരണത്തിലമും വത്സല കൈക്കൊള്ളുന്നത്‌. “സ്വന്തം മണ്ണില്‍ സുരക്ഷിതത്വമില്ലാത്ത ജനതയുടെ ഭയവും നിലവിളിയും വത്സലയുടെ കലകളില്‍ മുഴക്കമാവുന്നമു” (ഓണക്കറൂര്‍, 1995: 20). സുരക്ഷിതത്വം ആവശ്യകെടുന്ന, (്രാന്തവതക്കരിക്കടെട്ട മണ്ണ്‌-സ്ത്രീ രോദനം ആ കൃതി കളില്‍ മുഴങ്ങുന്നു - സ്തീക്ക്‌ കൂടംബത്തിലും സുരക്ഷിതത്വം നഷ്ടകെടുന്ന അവ സ്ധയാണ്‌ ഭനോവദില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. സാമൂഹ്യമായ പ്രശ്നങ്ങളൊക്കെ തന്റെ നോവലില്‍ വത്സല വിഷയമാക്കിയിട്ട; : സ്ത്രീപ്രശ്നങ്ങളെ സാമൃഹ്യ പശ്ചാത്തല ത്തില്‍ അവതരിദിക്കാനമം വത്സല (ശമിച്ചദുദപോന്നീട്ട - 146 8,3, വത്സലയുടെ നോവലുകള്‍ പൊത്ുസവിശേഷ്ത 3.3.1. നിശ്ചിതമായ അനുകരണത്തിന്റെ സമഗ്രമായ ആവിഷ്ക്കാരമല്ല വത്സലയുടെ നോവലുകള്‍. “സമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണഭത്തോടൊഷം വൃക്തിജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും വത്സല ചിത്രീകരിക്കുന്ന ൦” (ജോര്‍ജ്ജ്‌, 1978: 179). വ്യക്തിയും സമു ഹവും ഉള്‍കെടുന്ന ഒരു വലിയ ലോകമാണ്‌ വത്സലയുടെലോകം. (പതിപാദ്യവിഷയങ്ങള്‍ വത്സലയറുടെ ധാരണക്ടറത്തു തന്നെയാണ്‌ നില്പുറഷിച്ചിട്ടുളളത്‌. സ്(തീകരുത്ത്‌ വിളം ബരംചെയ്തുന്ന പ്രമേയം, പ്രകൃതിയും മനുഷ്യനും മണ്ണുമായുഭ്ള അഭേദ്യബന്ധം, വിപ്ലാ ഭവേശംപൃ കദാസാഹചര്യം, ജന്മിത്ത നാടുവാഴിത്ത (്രതിരോധചിന്തകള്‍ പ്രദാനംചെയ്യുന്ന കദാസന്ദര്‍ഭങ്ങള്‍, സ്ത്രീകര്‍ത്ൃത്വ മദുഭന്നറ്റം, വ്യത്യസ്തതനലക്കുന്ന സ്രതീപുരുഷബന്ധങ്ങള്‍, പ്രാന്തവല്ക്കരിക്കകെട്ട വിഭാഗങ്ങളുടെ ചറൂഷണകധ എന്നി വയെ വത്സലകൃതികളുടെ (്പത്യേകതകളായി ക ത്താം. 3.3.2. 'ഓഭരോ നോവലിസ്റ്റും തന്റെ ദൃഷ്ടിയില്‍ പ്രാധാനവും ഗഹനവും സുന്ദരവുമാ യതിനെ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ആധാരം സ്വന്തം ജീവിതവീക്ഷണം അല്ലെങ്കിൽ ജീവിതദര്‍ശനം ആയിരിക്കും” (തരകന്‍, 1992: 61). പച്ചയായ സാമൂഹ്യ്രശ്നങ്ങളി ലേക്കും സ്ത്രീ, പ്രകൃതി, ആദിവാസി പ്രശ്നങ്ങളിലേക്കും കടന്നു ചെല്പുമ്പോള്‍, കുടും ബബന്ധങ്ങളുടെ കപറയുമ്പോള്‍, വത്സലയുടെ ജീവിതവീക്ഷണം ആവിഷ്ക്ൃതമാവുക യാണ്‌. കേരളത്തില്‍ മാറിമാറി വന്നുകൊ രിക്കുന്ന സാമദൃഹ്യ പാശ്ചാത്തലങ്ങള്‍ കൃത്യമായും അവതരികിക്കാൻ വത്സല ശ്രമിക്കുന്നു; : ആര്യാധിനിവേശവും കൊളോ ണിയല്‍ സംസ്കാരവും ജന്മിത്ത, മുതലാളിത്ത വ്യവസ്ഥിതിയും (ദാനംചെയ്ത പശ്ചാത്തലമാണ്‌ കേരളത്തില ഠയിരമന്നത്‌. സമത്വം വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്‌ സമമൃഹത്തെ പ്രതീക്ഷിക്കുന്നമുവെങ്കിലും പിരിച്ചയച്ച അധിനിവേശ, മുതലാ ളിത്ത, ജത്ിത്ത സംസ്കാരം ഇവിടെ പദുനരാഗമിക്കുന്നു . പൂതിയ ഒരു സംസ്കാര ത്തിന്റെ, പരിവര്‍ത്തനത്തിനു വിധേയമാകുന്ന ഒരു സമൂഹത്തിന്റെ കല പറയാൻ വത്സല പലകോഴം ശ്രമിക്കുന്ന “ സമൂഹ നിഷ്ഠമായ വീക്ഷണത്തിലദ്ൃടെ പരിവര്‍ത്ത നത്തിന്റെ പാത തുറക്കാനുള്ള പുരോഗമനചിന്തയാണ്‌ വത്സലയ്ക്കുളളത്‌ (പരമേശയ രന്‍പിളള, 1998 : 290). തീര്‍ത്തും പുരോഗമനാശയങ്ങളും ചിന്തകളും നോവലില്‍ വായി ച്ചെടുക്കാനാവുന്നു - 147 3.3.3. (്രാകൃതസംസ്കാരം വ്യക്തിസത്തയക്ക്‌ പ്രാധാന്യം കൊടുക്കാത്ത, ഗോത്രമ ഹിമയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്‌. സംസ്കാരത്തിന്റെ പുതുവീചികള്‍ സ്പര്‍ശിച്ച ആധുനികസംസ്കാരം മധ്യവര്‍ഗ്ഗ ജീവിതച്യുതിയുടെ മാറ്റൊലി കൂടിയാകു M3 - നിശ്ബ്ദരും ചഷണവിധേയരുമായ ആദിവാസി സമൂഹവും അവരുടെ അദ്ധാനംകൊ ൦“ വയര്‍ പ്രത്തായം) നിറക്കുന്ന മുതലാളി വര്‍ഗ്ഗവും മിക്കഭനോവ ലുകളിലറും കടന്നുവരുന്നു. കുടുംബ വ്യവസ്ഥിതിയില്‍ സ്രതീയോടുള്ള അനീതി കാണാതെ പോകുന്നില്ല വത്സല. വര്‍ഗ്ൃത്തിനുദമല്‍ മറ്റൊരു വര്‍ഗ്ഗം നടത്തുന്ന ചദൃഷ ണവും സ്ത്രീക്കുമേൽ സ്വവര്‍ഗ്ഗ അന്യവര്‍ഗ്ഗ പുരുഷവ്യവസ്ഥിതി നടത്തുന്ന ചൂഷണവും നിലനില്ക്കുന്ന ഒരു സമൂഹമാണ്‌ നോവലുകളില്‍ കഒ ത്താവുന്നത്‌. വ്യക്തിസത്ത യിലും മദൃല്യബോധത്തിലും പുരുഷാധിപത്യത്തിന്നെതിരായ ഒരു വീക്ഷണം ഇതള്‍വിരി യുന്നു “ആ കൃതികളില്‍. “ഓരോ നോവലും ഓരോ ജീവിത വീക്ഷണത്തിന്റെ സൃഷ്ടി യാണ്‌ (തരകന്‍, 1992 : 70) എന്ന അഭിപ്രായം വത്സലയുടെ കാര്യത്തില്‍ അനു യോജ്യമാകദന്നമു . മനദൃഷ്യന്‍ മനുഷ്യനെ ചുമക്കുന്ന (ചാവേര്‍) വൃത്തികെട്ട ഒഭരേര്‍കാട്‌ നമ്മുടെ സംസ്കാരത്തിലു അദ്ധ്വാനിക്കുന്നവന്‍ വിശഷു സഹിക്കുകയും മേലാളന്‍ അറ നിറ യ്ക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഇവിടെ (നെല്ല്‌, ചാഭവര്‍) ഇന്നമും നിലനില്ക്കു ന്നു. മനുഷ്യനും മണ്ണും തമ്മിലുളള ബന്ധത്തിന്റെ ഉലച്ചില്‍ അവന്റെ ജീവനത്തിലും (പ്കടമാകുന്നു ൦ (നെല്‌, കൂമന്‍കൊലി, ആഗ്യം). കേരളീയ പാശ്ചാത്തലത്തില്‍ കര്‍ഷകരനുഭവിക്കുന്ന പ്രശ്നങ്ങള്‍ അതിന്റെ തീഷ്ണതയില്‍ വെളികെടുത്തുന്നു ൦ വത്സല. ആധുനികവല്ക്കരണവും നഗരവല്ക്കരണവറം ഹിന്ദുത്വ) അജ കളും മനുഷ്യനെ വളരെയധികം മാറ്റിമറിയിക്കുന്നു “(കുമമന്‍കൊടല്ലി). വത്സലയുടെ നേവലുകള്‍ പൊതുവെ പ്രാന്തവല്ക്കരിക്കകെട്ട വിഭാഗത്തിന്റെ കയാണ്‌ പുറത്തുവിടുന്നത്‌. സാമദൃഹ്വമായും സാമുദായികമായും അടിമത്തം അനു ഭവിക്കുന്ന സ്ത്രീകള്‍, ആദിവാസികള്‍, നിരന്തരം ചൂഷണത്തിനു വിധേയമാകുന്ന പ്രകൃതി, ഇതൊക്കെ കൃത്യമായും ഭരഖകെടുത്തികാണുന്നുു. മഗ്യവര്‍ഗ്ഗ സംസ്കാ രച്യൂതിയില്‍ അടര്‍ന്നു വീണ സ്തീകളുടെ ക്കള്‍ പറഞ്ഞുവെക്കുന്ന മറ്റ്‌ സ്ത്രീ എഴുത്തുകാരികളില്‍നിന്നറും വ്യത്യസ്തമായി മലചവുട്ടി ജീവിതത്തുടിഷ്‌ പകര്‍ത്തിയ എഴുത്തുകാരിയാണ്‌ വത്സല. അവരുടെ നോവലുകളാണെങ്കിലും, കകളാണെങ്കിലും 148 ജീവിതത്തിലലിഞ്ഞചേരുന്ന, നെഞ്ചിലമരുന്ന സാമദൃഹ്യ സത്യങ്ങളായിത്തീരുകയാണ്‌ പതിവ്‌. 'പി, വത്സലയുടെ കകേള്‍ക്ക്‌ ഒരു സവിശേഷതയ - സാറാജോസകിന്റെ ക കള്‍പോലെ അവ മുറികെടുത്തുന്നവയലല. ഒരു ഭാരംപോലെ വായനക്കാരന്റെ നെഞ്ചി ലമരുകയും ആ ഭാരം അലിഞ്ഞുതീരാന്‍ അതിന്റെ സമയമെടുക്കും” (ഭഗ്രസി, 2002 : 5). ആദിവാസി ചരിത്രം പറയുന്ന നെല്‌ ഒരു നവസ്ത്രീത്വനിര്‍മ്മിതിക്ക്‌ വത്സല HH ത്തിയ ഉപായമാണ്‌. സ്ത്രീയെ തുറന്നു കാണിക്കുക എന്നാല്‍ പ്രകൃതിയെ തുറന്നു കാണിക്കുക എന്നറുതന്നെയാകണം അര്‍ത്ഥം. മണ്ണ്‌, വയല്‍, നദി, കാറ്റ്‌ എന്നിവയൊ ക്കെ സ്ത്രീയുടെ പ്രതിരദൃപങ്ങളായി കാണാനും വത്സലയക്കു കഴിയുന്ന - 3.3.4. കുടുംബം എന്ന ചട്ടക്കൂട്ടിൽ മനൃഷ്യൻ വാസം തുടങ്ങുകയും ഉല്പാദന (പത്യുല്പാദനപരമായി തൊഴില്‍വിഭജനം നടത്തുകയും ചെയ്ത അന്നുമദതല്‍ വരു മാനം ആര്‍ജ്ജിക്കുന്ന തൊഴിലുകള്‍ പുരുഷനും സേവനവ്യവസ്ഥാതൊഴിലകള്‍ സ്ത്രീക്കും നല്കിത്തുടങ്ങി. മണ്ണിന്റെ അവകാശത്തോടൊക്ം പെണ്ണിന്റെ അവകാ ശവം അവന്‍ ചാര്‍ത്തിയെടുത്ത;. മണ്ണും പെണ്ണും വിനിമയോപകരണങ്ങളായി മാറി ക്കഴിഞ്ഞു. അദ്ഥയാനവുമായി ബന്ധാകെട്ട മേഖലകള്‍ പറുരുഷന്‍ കിഴടക്കി. കുടുംബ ത്തിലും സമദൃഹത്തിലം പ്രധാന കര്‍തൃത്വം സ്രതീക്കാണ്‌ എന്ന്‌ ഉറച്ചുവിശ്വസിക്കമുന്ന വത്സല തന്റെ കൃതികളില്‍ ആ വിശ്വാസത്തിന്റെ പ്രത്യക്കീകരണത്തിന്‌ ഇടം നദല്കികാണുന്നു. 'ആഗന്നേയത്തിലെ നദങ്ങമ, 'നെല്കി'ലെ വാരസ്യാര്‍, കൂമന്‍കൊല്ലി'യിലെ സ്രാമണിയമ്മ ആരും മരിക്കുന്നില്ല' എന്ന കൃതിയിലെ ഗിരിജ, നമ്പരകളിലെ അമ്മിണി, നാരായണി, തുടങ്ങിയവര്‍ ഉദാഹരണങ്ങളാകുന്നു. മനുഷ്യന്‌ മണ്ണിനോടും അദ്ധാനത്തോടും ഏറെ ആഭിമുഖ്യം കൃതികളില്‍ കാണുന്നു * ആധുനികവല്ക്കരിക്കകെട്ട കാലത്തിന്റെ സന്തതിയായിട്ടുകുടി കച്ചവടതന്ത്ര്ര ഗാനങ്ങളായ ജീവിതോപാധികള്‍ തേടിഷോകാതെ കൃഷി, പ്രകൃതി, സ്രതീ (്രശ്നങ്ങള്‍ കൊ ദുവരുന്ന പ്രതിപാദ്യങ്ങളാണ്‌ വത്സല പറഞ്ഞുവെക്കുന്നത്‌. നെല്ല്‌; കൂമന്‍കൊ eil, ആശ്നയം, ചാവേര്‍, നിഴലുറങ്ങുന്നവഴികള്‍, ആരും മരിക്കുന്നില്ല, അരക്കില്ലം, വിലാപം എന്നീ കൃതികളിലെല്ലാം ജീവനോപാധി കൃഷിയാണ്‌. മലയാള നോവല്‍ സാഹിത്യത്തിലെ മണ്ണിന്റെ മണംവഴിയുന്ന ചദുരുക്കം ചില കൃതികളായിത്തീരുന്നു ° വത്സലയുടെ കൃതികള്‍. തകഴിയുടെ ര വിടങ്ങഴി' എസ്‌.കെ.യുടെ വിഷകന്യക, ചെറു കാടിന്റെ മണ്ണിന്റെ മാറില്‍' കാക്കനാടന്റെ ഒറോത്‌ എന്നിവയും മേല്പറഞ്ഞ വിഭാഗ 149 ത്തില്‍ പെട്ടതാണ്‌. കാര്‍ഷിക വൃത്തിയുടെ ചുറ്റുപാടില്‍ ജനിച്ച കൃതിയാണ്‌ നെല്ല്‌. നെല്ലില്‍ ആദിവാസികളും മേലാളരും ജീവിക്കുന്നത്‌ കൃഷിചെയ്താണ്‌. ആഗ്നേയ ത്തിലും മറ്റൊന്നും ജീവിതോപാധിയായി കടന്നുവരുന്നില്ല. 150 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. GRADjOWo aoe! QMAMeWM 36S നോവലുകള്‍ - BO} W(Olal@AalOdo നെല്‌, ആഗ്നേയം, കൂമന്‍കൊടല്ലി, പാളയം, ചാവേര്‍, റോസ്മേരിയുടെ ആകാശ ങ്ങള്‍ എന്നീ കൃതികളെ ആസ്പദമാക്കി നോവലുകളിലെ ഇതിവ്യത്തം സ്രതീപരിച രണം പെണ്ണധികാര-മണ്ണധികാര വാഴ്ച എന്നിവയെ സ്ര്തീപക്ഷരീതിയില്‍ പഠിക്കാ നാണ്‌ ഈ അദ്ധ്യായത്തില്‍ ശശമിക്കമുന്നത്‌. 4,1. ഇതിവൃത്തദ്ടന 4.1.1. നെജ്്‌ വത്സലയുടെ പ്രസിദ്ധ ഭനാവലായ നെല്ല്‌ 1972 ൽ ആണ്‌ പ്രസിദ്ധീകൃതമാകു ന്നത്‌, വയനാടിന്റെ അതിജീവനത്തിന്റെ കയാണ്‌ ace! ഭദൃമിക്കും, ആദിവാസി, സ്ത്രീ വിഭാഗങ്ങള്‍ക്കുംമേലമുള്ള കടന്നുകയറ്റവും ചൂഷണവുമാണ്‌ നെല്ലിലെ മുഖ്യവിഷ യം. ആദിവാസി ജീവിതത്തിന്റെ അകംപൊരുള്‍ നെല്ലില്‍ അവതീര്‍ണ്ണമാകുന്നട്ൃ - അടിയാന്മാരുടെ അടിമത്തവും ജന്മിയുടെ ചൂഷണവും ആദിവാസിസ്ത്രീകളുടെ ദയ നീയതയും ഒരുപോലെ വ്യക്തമാക്കുന്ന “ നെല്ല്‌. ആദിവാസി അടിമത്തത്തിന്റെ പ്രതീകമാണ്‌ മല്യന്‍. ദിവസം മുഴുവന്‍ അദ്ധ്വാനിച്ചാലും കൂലികിട്ടാതെ ദാരിദ്യമനുഭവി ക്കുന്നവരാണ്‌ ആദിവാസികള്‍. കൂടിയേറ്റത്തിന്റെ ഭാഗമായി പ്രകൃതിനാശം സംഭവിച്ച തുകൊ റ പ്രകൃതിയില്‍നിന്നറും അവര്‍ക്കൊന്നും കിട്ടാതായി. ജന്മിമാരുടെ ലൈംഗി കചൃഷണത്തിന്നിരയാവുന്നു മാരയും വട്ടയും ജവനിയുമെല്ലാം. തിരുനെല്ലിയില്‍ പിണ്ഡമൊഴുക്കദുവാന്‍ വന്ന രാഷഘവന്‍നായര്‍ വാര്യത്തെ കാര്യസ്ഥനാവുകയും സാവീത്രിവാരത്യാരെയും കുട്ടികളെയും ദാരിദ്യത്തില്‍ നിന്ന്‌ കരകയറ്റുകയും ചെയ്യുന്നു. തന്നെയും മകളെയും ഇട്ടിടടുപോയ ചാത്തനെ ഭര്‍ത്താവായി വേ എന്നു തീരുമാനിച്ച കുറുമാട്ടി മല്ൃനെ പ്രണയിക്കുന്നു. മല്ലന്‍ വെളുത്ത ചും ലി യുടെ മകളായ മാരയെയാണ്‌ (്ണയിക്കുന്നത്‌. കുുററുമാട്ടിയുടെ ഇടപെടല്‍ 156 കാരണം മല്ലനും മാരയും ഒരേ ചെമ്മത്തിലെ' അംഗങ്ങളാണെന്നു വരൂത്തിത്തീര്‍ക്കു 3. കുടുംബക്കാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനാല്‍ മല്ചന്‍ മാരയെ കുട്ടുകൊ പോവുകയും വാര്യത്തെ കാര്യസ്xൻ അവര്‍ക്ക്‌ ആശ്രയം നല്കുകയും ചെയ്തു ന്നു. മൃൂക്ന്‍മാരുടെ ആവശ്യ്രകാരം ആയിരം പൊന്‍വള തക കെട്ടാന്‍ മല്ലന്‍ കൂദില്‍ പണിക്കുപോകുന്നുു. കുകില്‍നിന്നറു പനിപിടിച്ചു തിരിച്ചുവരുന്ന മല്9ന്‍ കുറു മാട്ടിയുടെ വശീകരണ (പ്രയോഗത്തില്‍ മരണകെടുന്നു. തുടര്‍ന്ന്‌ മാര വാര്യത്തെ പ്ണിക്കാരിയാവുന്നറു. ആദിവാസികളുടെ അദ്ധാനംലം വാങ്ങി അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വില്ക്കുന്ന സെയ്ത്‌ എന്ന കച്ചവടക്കാരന്‌ ഉണ്ണി കളഷുര വില്ക്കുന്നു. ഉണ്ണിയുടെ അനിഷ്ടം മനസ്സിലാക്കി രാഷഘവന്‍നായര്‍ വേറെ വീടുവെച്ചുതാമസിക്കുന്നു. മാരയെ ഉണ്ണി ബലാത്സംഗം ചെയ്യുകയും മാരയുടെ ഗര്‍ഭത്തിന്നുത്തരവാദിയായി രാഷവന്‍നായരെ കുറ്റകെടുത്തുകയും ചെയ്യുന്നു. രാഷവന്‍നായര്‍ ആ ഉത്തരവാ ദിത്തം തഷ്ടുകെട്ടി ഏറ്റെടുക്കുന്നു. അസുഖം വന്നഷോള്‍ വേ പരിചരണം തന്ന മാരയെ സ്വന്തംവീട്ടില്‍ താമസിക്കാനനുവദിക്കമുന്ന രാഷവൻനായര്‍. 4.1.2, ആന്നേയം സ്വാതന്ത്യത്തിനുവേ 1 പൊരുതിമരിച്ച പോരാളിയുടെ ഭാര്യയായ നങ്ങേമ അന്തര്‍ജ്ജനം കേയി യുടെ അധികാരഹുങ്കിനു മദുന്നില്‍ ധൈര്യം സംഭരിക്കുന്നു ങ്കിലും, ൫ 3 കൂട്ടികളെ പോറ്റാന്‍ നിവൃത്തിയില്ലാതെ വയനാട്ടിലേക്ക്‌ കുടിയേറുകയാ ണ്‌. ചേച്ചിയും ഭര്‍ത്താവും താമസിക്കുന്ന ഇല്ലത്തു താമസിച്ച്‌ അവര്‍ സ്വന്തമായി ഇത്തിരി ഭൂമി ഉ ഠക്കുവാന്‍ കഷ്ടകെടുന്നു. സഹോദരന്‍ കുൂഞ്ഞഷുവിനെ കൂട്ടി യാണ്‌ നഭങ്ങമ വയനാട്ടിലെത്തുന്നത്‌. കുടിയേറ്റ സംസ്കാരവും ജന്മിത്തവും കുടിക്ക ലരമുന്ന ഒരു നവസംസ്കാരത്തിന്റെ രൂപഭഖയാകുന്നു ആദഗ്നയം'. കരയെക്കാള്‍ ക്ദാപാത്രത്തിന്‌ (പ്രാധാന്യം നല്കുന്ന നോവലാണിത്‌. അടിയാത്തികള്‍ക്ക്‌ ഉഷ്ും മുളകും ശര്‍ക്കരയും വിറ്റുകാശു ക്കി കുഞ്ഞിനു പത്തദരൂുപാ പാല്‍വാങ്ങാന്‍ അയച്ചുകൊടുക്കണമെന്ന മോഹം നടക്കുന്നില്ല. അടിയാത്തികള്‍ അവര്‍ക്കാവശ്യമായ ഉണക്കമീന്‍തേടി സെയ്തിന്റെ അടുക്കല്‍ ചെല്ലുന്നു. ദേവസ്വം മാനേജരായ പത്മനാഭ ' കുടുംബം. * alle aoalla acdl 157 േഭനാന്റെ പ്രണയത്തെ അവഗബിച്ച നങ്ങമ ഭൂമി പാട്ടത്തിനെടുത്ത്‌ അദ്ധവാനിച്ചുതു ടങ്ങി. മകന്‍ അക പത്തുജയിച്ചിട്ടും തുടര്‍ന്ന്‌ പഠിക്കുന്നില്ല എന്ന തീരുമാനം നങ്ങ മയക്ക്‌ വിഷമമു ഠാക്കി. മകല്‍ വിപ്ലവത്തിന്റെ പാതയിലാണെന്നറിഞ്ഞിട്ടും ആ അമ്മ മകനും കൂട്ടുകാര്‍ക്കും വ ഭക്ഷണം ൭ ാക്കിക്കൊടുക്കുന്നു. അക ചെരുക്ുകു ത്തിയുടെ മകളെ വിവാഹം കഴിച്ചതില്‍ ദുഃഖിതയാവുന്നു “ആ അമ്മ; അക അട ങ്ങുന്ന വിച്ലവസംഘത്തിന്റെ ഭനതാവ്‌ പയലോസ്‌ കൊല്പകെടുന്നു. അകു ജയിലിലാവമ ന്നു. താന്‍ അദ്ധ്വാനിച്ച ഭൂമി മുഴുവന്‍ അഷഘുവിനുവേ 1 മദ്യവില്പനക്കാരനായ അമ്പുവിന്‌ പണയം വെയ്ക്കേ വിവന്ന നങ്ങേമ തിരികെ നാട്ടിലേക്കു പോകുന്നു. 4.1.3, കുമന്‍കൊള്ലീ ആദിവാസികളുടെ ദാരുണാവസ്ഥധയും സ്ത്രീപ്രകൃതി ചദൃഷണത്തിന്റെ രീതി ഭദങ്ങള്‍ക്കൊകം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും അവതരികിക്കുന്ന കൃതിയാണ്‌ 'കൂമന്‍കൊല്ലി'. പമൃങ്കുന്നം തറവാടിന്റെ അമരത്തിരിക്കുന്ന ചിന്നമ്മ (ബാഹണിയമ്മ തന്റെ തറവാട്‌ സ്വന്തം അദ്ഥാനം കൊ ൦“ കരുകിടികിച്ചതാണ്‌. ഭര്‍ത്താവിന്റെ ഉത്തര വാദിത്തമില്ലായ്മ ഏറെ കഷ്ടകെടുത്തമുന്നുവെങ്കിലും കുടുംബത്തിന്റെ ഉത്തരവാദി ത്തങ്ങള്‍ ബ്രാകണിയമ്മ കൃത്യമായി നിറവേറ്റുന്നു - ജന്മികുടുംബത്തില്‍പെട്ട കൃഷ്ണനുണ്ണിയും സുനന്ദയും ഗംഗാധരമാരാരുമെല്ലാം അടിയാനെ ചദൃഷണം ചെയതു പുലരുന്നവരാണ്‌. കൂടിയാനായ കുറിച്യന്‍ രാരഷ്നില്‍നിന്ന്‌ പമുങ്കുന്നത്തെ അമ്മിണിയുടെ ഭര്‍ത്താവായ ഗംഗാധരമാരാര്‍ ഭൂമി തട്ടിയെടുത്ത്‌ അത്‌ കച്ചവടക്കാര നായ അദിക്കും പദൃങ്കുന്നത്തെ ഗംഗയുടെ ഭര്‍ത്താവ്‌ ഭരതനും വിഭജിച്ചുനല്കുുന്ന. പട്ടിണിമരണവും ആദിവാസി പ്രശ്നങ്ങളും രൂക്ഷമാകുന്ന സമയത്ത്‌ ആദിവാസി സംഘാടനത്തിനായി ബാലൻനമ്പ്യാര്‍ കുമന്‍കൊല്കിയിലെത്തുന്നു. ആദിവാസികളെ ബോധവാന്മാരാക്കാന്‍ കുറച്ചൊക്കെ കഴടിയുന്നുവെങ്കിലും സുനന്ദയുമായി രമ്യചെടു ന്ന “ ബാലന്‍സ്പ്യാര്‍. മതവ്രചരണത്തിനും മറ്റുമായി കുമന്‍കൊല്കിയിലെത്തുന്ന മീഷനറിയാണ്‌ ഫാദര്‍ ഡാനിയേല്‍. അടിയാനായ വളളിയുടെ മകള്‍ ബനിയമുമായി അടുക്കുകയും യാത്രപോലറം പറയാതെപോവുകയും ചെയ്യുന്നു ഡാനിയേലച്ചന്‍. ഇതില്‍ മനംനൊന്ത്‌ ബന്ദി ആത്മഹത്യ ചെയ്യുന്നു. പടുങ്കുന്നം തറവാട്ടിൽ കാലിമേ ക്കുന്ന കുങ്കള്‍ കാരണവന്മാരെഘോലെ കൃഷിചെയ്യാന്‍ കാടുകയറുന്ന. പൂങ്കുന്നം 158 തറവാട്‌ അവകാശം ചാര്‍ത്തിക്കിട്ടിയ ഗംഗാധരമാരാര്‍ പൊളിക്കാന്‍ തീരുമാനിക്കുന്നു. തന്റെ തറവാടിന്റെ പതനം ക ദുഃഖിതയാകുന്നു (്രാഛമണിയമ്മ. 'ആഗ്നേയത്തിലെ ഒരു ക്ദാപാതര്രം ഈ നോവലിലും കടന്നുവരുന്ന ° വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോയ അഷുവാണത്‌. ഇന്നും ആദിവാ സിപ്രശ്നം നിലനില്ക്കുകയും പട്ടിണിമരണം സംഭവിക്കുകയും ചെയത കുമന്‍കൊല്മി യിലേക്ക്‌ തിരികെവന്ന അഷു ഭൂമി പാട്ടത്തിനുകൊടുക്കുന്നു. കൃഷ്ണനുണ്ണി നാടുവി ടൂകയും ബാലന്‍നമ്പ്യാരെ സ്വീകരിക്കാന്‍ സുനനു തയ്യാറാവുകയും ചെയ്യുന്ന. പഠിച്ച്‌ ഉദ്യോഗം (പതീക്ഷിച്ചിരമുന്ന മുരളി പട്ടാളത്തില്‍ചേരാന്‍ പോവുന്ന. 4.1.4. പാളയം കയമാരക്കാരായ പെണ്‍കുൂട്ടികളുടേയും അദ്ധ്യാപികമാരുടേയും ജീവിതം വര ച്ചദുകാണിക്കമുന്ന ഭനോവലാണ്‌ പാളയം. നഗരമദ്ധ്യത്തില്‍ നിലകൊള്ളുന്ന പെണ്‍പളളി ക്കടൂടമാണ്‌ പ്രധാന നോവല്‍പരിസരം. ആഭിജാത്യം കാത്തുസുക്ഷിക്കുവാന്‍ അദ്ധ്യാപി കമാരും വിവാഹം വരെ സുരക്ഷിതരായിരിക്കാന്‍ പെൺകുട്ടികളുടെ മാതാപിതാ ക്കളും ക ത്തുന്ന ഇടമാണ്‌ ഈ കോട്ട. ഉപഭോക്ത്യ സംസ്കാരവും നഗരസംസ്കാ രവും പെണ്‍കുട്ടികളെ പഠനത്തിനു പുറത്തു നില്‍ക്കുവാന്‍ പ്രേരികിക്കമന്നു. ഒരു ഭനേരംഭപോലും ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്ത പട്ടിണികാവങ്ങളുടെ മക്കളാണ്‌ അവിടെ പഠിക്കുന്ന കുട്ടികള്‍. അവിടെ പഠിദിക്കമുന്ന അദ്ധ്യാപികമാരുടെ മക്കളെല്ലാം പുറത്തുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ക്കദുളുകളില്‍ പഠിക്കുന്നു. ഭൂരിപ ക്ഷവറും അദ്ഥ്യാപികമാരായതുകൊ ൦ കുട്ടികള്‍ക്കു വേ സുരക്ഷിതത്വം ലഭിക്കു മെന്ന ധാരണക്കുവിരുദ്ധമായി കുട്ടികള്‍ പുറത്തു തങ്ങളെ കാത്തിരിക്കുന്ന ലോകം തേടിഷോകുന്ന - ഗവണ്‍മെന്റു നടത്തുന്ന പദ്ധതി നിര്‍വ്വഹണങ്ങളുടെ കോട്ട യായും മാറുന്നു “ ഇവിടം. പിരിവുകളും സ്റാമ്പു വിതരണവും അടിക്കടി നടക്കു M3 -. ഇവിടത്തെ കുട്ടികള്‍ ലൈംഗികചൂൃഷണത്തിനിരയാകുന്നു. സദാചാരത്തിന്റെ കോട്ടയായ സ്കൂളിലേക്ക്‌ രതിടീച്ചര്‍ കടന്നുവരുമ്പോള്‍ അദ്ധ്യാപികമാര്‍ ഞെട്ുന്ന. ഇഷ്ടമുള്ളഷോള്‍ പറയാതെ ലീവെടുക്കറുന്ന രതിടീച്ചര്‍ ആരേയും ഭയകെടാത്ത കദാപാ (തമാണ്‌. പ്യൂണ്‍ ശങ്കുണ്ണിനായര്‍ സ്കൂളില്‍നിന്ന്‌ വിരമിച്ചഷോള്‍ ലഭിച്ച പൊന്‍വളയും കൊ റചെന്നഷോള്‍ മകള്‍ ഒളിച്ചോടിയതറിഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നു. 159 4.1.5. ചഠവേര്‍ അടിമത്തത്തിന്റെ തേര്‍വാഴ്ചയില്‍ മനുഷ്യജീവനും ജീവിതത്തിനും വിലകല്പി ക്കാത്ത സാമൂഹ്യവ്യവസ്ഥയ്ക്കുനേരെയുള്ള പടനീക്കമാണ്‌ ചാദവറി'ന്റെ ക്ലാതന്ത. യുവാക്കന്മാരും യുവതികളും ജന്മിത്തത്തിന്റെ കരാഭഹസ്തത്തില്‍ ഞെരിഞ്ഞമരു ന്നു. കുടിയാന്റെ അദ്ധ്യാനമുള്‍കെടെയുള്ള സമസ്തവും ജന്മിമാര്‍ അനുരവിച്ചുപോ രുന്നു. ജനയ്മിത്തത്തിനറം വിദേശിയാധിപത്യത്തിനുമെതിരെ അവരടെ വീടുകളില്‍ നിന്നുതന്നെ എതിര്‍ഷാരംദഭിക്കറുന്ന3. രുധിരമനക്കല്‍ മഹേശ്വരനും അനന്തനും രാഘ വനുമെല്കാം ജന്മിത്തം അവസാനിഷിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ്‌. വിദദശാധിപത്യ ത്തിന്നെതിരെ സമരം നടത്തി ജയിലിലായ മഹേശ്വരൻ ജന്മിത്തവിരുദ്ധ (്രവര്‍ത്തന ങളും കര്‍ഷകസമരങ്ങളും സംഘടികിക്കുന്നു. കുടിയാന്മാരില്‍നിന്ന്‌ കുഞ്ഞമ്പാടി ഭനേത്യസ്ഥാനത്ത്‌ വരികയും കര്‍ഷകസമരത്തിന്റെ നേതൃത്വം വഹിക്കുകയും ചെയ്തു ന്നു. ജാതിതിരിച്ചുള്ള സ്രതീസംഘടനകള്‍ക്ക്‌ രൂപം കൊടുക്കുന്നതില്‍ ഉണിക്കാളിയമ്മ യുടെ മകന്‍ രാഘവന്‍ എതിരുനിലക്കുന്നു. അനന്തന്റെയും രാഘവന്റെയും ഭകോമന്‍നായരുടേയും നേതൃത്വത്തില്‍ പുരോഗമനാശയങ്ങള്‍ പ്രചരിഷിക്കുന്നതിനും കര്‍ഷകരെ സംഘടിദിക്കമന്നതിനുംവേ 1 യുവകാഹളം മാസിക നടത്തിവരുന്ന. കംസന്‍ പട്ടേലറുടെ ഭാര്യ ഉണിക്കാളിയമ്മ, ശ്കകൻ നായനാരുടെ ഭാര്യ ഗയരി എന്നി വര്‍ ഭര്‍ത്താവിന്റെ ദുര്‍നടപടികള്‍ സഹിക്കാതെ വീടുവിടുന്നു. കര്‍ഷകരുടെ ദാരിദ്യം അകറ്റാന്‍ സെല്ലൂപിടിച്ചെടുക്കല്‍ സമരങ്ങള്‍ നടത്തി അവ കുടിയാന്മാര്‍ക്ക്‌ വീതി ച്ചകൊടുക്കുന്നു. ഭപോലീസുകാരുടെ അതി(കമത്തില്‍ യുവാക്കന്മാരെല്ലാം പീഡികിക്ക ക്ടുന്നു. കുഞ്ഞമ്പാടി കൊല്ലകെടുകയും മദഹശ്വരന്‍ ജയിലിലാകുകയും ചെയ്യു ന്ന. ഭാര്യ രുക്മിണിയുടെ അധികാരം അമ്മാവന്റെ കീഴില്‍നിന്ന്‌ തന്റെ കീഴിലാക്കാന്‍ കഴിയാത്തതുകൊ “കോമന്‍നായര്‍ ആത്മഹത്യ ചെയ്യന്നു. ്പണയിച്ച അടിയാത്തി ചെമ്മരത്തിയെ ഒഴിവാക്കി അനന്തന്‍ ഉച്ചിരയെ വിവാഹം ചെയ്യുന്നു. സമരത്തിന്റെയും പോലീസ്‌ അതി(കമങ്ങളുടെയും നാളുകള്‍ കഴിഞ്ഞും ജന്മിത്തത്തിനം അടിമത്ത ത്തിനും യാതൊരു മാറ്റവും സംഭവിക്കാതെ നിലനില്ക്കുന്നതു ക “ അനന്തന്‍ ദുഃഖിതനാകുന്നാു. 4.1.6, റോയ്മേരിയുടെ ആകാശങ്ങള്‍ 160 (കിസ്തീയ പശ്ചാത്തലത്തില്‍ വിരിയുന്ന കയാണ്‌ റോസ്മേരിയുടെ ആകാ ശങ്ങള്‍ എന്ന നോവല്‍. ദരിദ്രരുടെ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന റോസ്ദമരി ONAN പരീക്ഷ കഴിയുന്നതിനുമുമ്പ്‌ തന്നെ വീട്ടിലെത്തമന്നത, അമ്മയ്ക്ക്‌ അസുഖ മാണെന്നറിഞ്ഞു കൊ ാണ്‌. അകന്റെ മദ്യപലാനംകൊ 3 തകര്‍ന്നുപോയ കുടുംബ മാണ്‌ റോസ്‌ദേരിയുടേത്‌. ഒരിക്കല്‍ അഷ്ന്‍ റോസ്മേരിയെ കടന്നുപിടിച്ചഷോള്‍ നാട്ടില്‍നിന്നു തന്നെ അവള്‍ രക്ഷചെടുന്നു. അയല്‍ക്കാരിയായ മറിയാമ്മചേടത്തി യുടെ സഹായത്തോടെ അവരുടെ അനുജത്തി മാര്‍ഗരറ്റിന്റെ അടുക്കലാണ്‌ തൊഴില്‍ തടി പോകുന്നത്‌. മൈനീനദിയുടെ തീരമായ ദാരുപിസാ ഗ്രാമത്തിലാണ്‌ അവര്‍ എത്തിച്ചേരുന്നത്‌. തന്റെകുടെ ട്രെയിനിലു യിരുന്ന പെണ്‍കുട്ടികളുടെ മുഖം അവള്‍ക്കു മറക്കുവാന്‍ കഴിഞ്ഞില്ല. തൊഴിലിനെന്നുും പറഞ്ഞ്‌ മാടുകളെഷോലെ ശരീ രചന്തയിലേക്കാണ്‌ അവരെ കൊ ദുപോകുന്നത്‌. ആദിവാസിഗോത്രത്തില്‍ ജനിച്ച യെല്‍സങ്കിയെ മതംമാറ്റി അച്ചനാക്കി. ഇഷോഴും യെല്‍സങ്കിയച്ചന്‍ തന്റെ വര്‍ഗ്ഗ ത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പങെെടുത്തുദാന്നു. സിസ്റ്റര്‍ ആലീസ്‌, സിറ്റര്‍ ദീപ്തി, സിസ്സര്‍ കരുണ എന്നിവരോടൊക്മാണ്‌ റോസ്മേരി താമസിക്കുന്നത്‌. സിസ്റ്റര്‍ ആലീസ്‌ രഹസ്യമായി ആദിവാസികളുടെ മീറിംഗീന്‌ പങ്കെടുത്തവന്നു. സ്വന്തം മന്ത്രിയും സ്വന്തം സംസ്ഥാനവും വേണമെന്നു വാദിക്കുന്ന ത്സാര്‍ഖണ്ഡികാരുടെ ഗ്രാമ ത്തിലാണ്‌ റോസ്‌മേരി താമസിക്കുന്നത്‌. നഴ്സാകാൻ താരപര്യമില്ലാത്ത റോസ്മേരി പ്ഠനം നിര്‍ത്തി ഹോസ്പിററലില്‍ നിന്നും സിസ്സര്‍ആധലീസിന്റെ സമീപത്തേക്ക; തിരിച്ചുവ രുന്നു. സിസ്തര്‍ആലീസ്‌ ലദുദക്കമിയ ബാധിച്ച്‌ നാട്ടിലേക്കു മടങ്ങുന്നു. ദുഃഖിതയായ റോസ്മേരിയെ ആശ്വസിഷിക്കറുന്നത്‌ യെല്‍സങ്കിയച്ചനാണ. 4.1.7. ഇതിവൃത്തഷടന - സാമൂഹ്യപശ്ചാത്തലം അപ്രധാനമല്കാത്തതും നേരിടേ മുന്ന അവസ്ഥകഭോട്‌ കൂറു പുലര്‍ത്തുന്നതു മായ ഇതിവ്യത്തരീതിയാണ്‌ നോവലുകളില്‍ പിന്‍തൂടര്‍ന്നറുപോന്നിട്ടുളളത്‌. നായികാ- നായകന്‍-വില്ലന്‍ എന്ന ഘടനക്കകത്തൊതുങ്ങുന്നില്ല വത്സലയുടെ ഭനോവലുകളൊ ന്നും. ഒരു പ്രത്യേക നായികാ-നായകന്മാരെ കേന്ത്രീകരിച്ചമമല്ല ഇതിവ്യത്തഷടനയുടെ വളര്‍ച്ച. നെല്ചി'ല്‍ മാത്രം കാണുന്ന നായിക-നായകന്‍-വില്ലത്തി ഘടന മറ്റുനോവലദു കളില്‍ പിന്‍തുടരുന്നില്ല. നായകനായ മല്വന്റെ മരണം കുറുമാട്ടിയെ നിശ്ബ്ദയാക്കമു ന്ന -. കേന്ദ്രസഥാനത്തേക്കുയര്‍ന്നുവന്ന രാഘവന്‍ നായരും മാരയുമെല്ലാം ഏറ്റുമ 161 ട്ടൂന്നത്‌ ayaMdlolemosomM: സാമൂഹിക അവസ്ഥകളുടെ ക പറയാനാണ്‌ ഇതി വൃത്ത കല്പനകളെങ്കിലും ആഗ്നയം' അതില്‍നിന്ന്‌ വിഭിന്നമായി നിലകൊളഭുന്നറു. നങ്ങമ എന്ന കദാപാത്രത്തെ ചററിപറിയാണ്‌ ഇതിവ്യത്തലടന മുന്നേറുന്നത്‌. നങ്ങേമയുടെ സ്വത്ന്തരനോവ്യാപാരം ക്ദാഷടനയെ നിയന്തിക്കറന്നത്‌ കാണാം. 'നോവലിലെ പ്രധാന ക്ദാപാത്രങ്ങള്‍ സ്വത്രന്തമായ മഭനോവ്യാപരത്തോടുകൂടിയാ ണെങ്കില്‍ ക്ദാഗതിയെ കിപ്തകെടുന്നത്‌ അവയാഞണെന്ന്‌ കാണാം (പോള്‍, 1980: 110). എന്ന അഭിപ്രായത്തെ സാധമുകരിക്കുന്നതാണ്‌ ആഗ്നേയത്തിലെ ക്ദാഷടന. കേന്ദരക ലാപാര്രമായ നദങ്ങമയുടെ തീരുമാനങ്ങളനുസരിച്ചാണ്‌ ആഗശേേയത്തിന്റെ ക നീങ്ങുന്നത്‌. ആഗന്നേയത്തിലെ ഇതിവ്യത്തലടന ചാവേര്‍, കൂമന്‍കൊല്ലി, പാളയം, എന്നീ ദനോവലുകള്‍ പിന്‍തുടരുന്നില്ല. റോസ്‌മേരി (റോസ്‌ദമേരിയുടെ ആകാശങ്ങള്‍) എന്ന ക്ദാപാത്രത്തിന്റെ അനുഭവങ്ങളും ചിന്തകളും പ്രവ്യത്തികളുമാണ്‌ ആ ഭനോവ ലിലെ ഇതിവ്യത്തഷടന രൂപകെടുത്തുന്നത്‌. ഒരു പ്രഭത്യകസ്ഥലത്തിന്റെയോ വിഭാഗ ത്തിന്റെയോ ജീവിത പ്രശ്നങ്ങളാണ്‌ വത്സല പൊതുവെ ഇതിവ്ൃത്തത്തിന്‌ സ്വീകരിക്കു ന്നത്‌. 4,2, ആഖ്യാനം - പരിചരണം 4.2.1. യാമമൃഹ്യ പരിസരം പഠനവിധേയമാക്കുന്ന നോവലുകളില്‍ ‘ecg’ ആഗ്നേയം, കൂമന്‍കൊല്ി, ചാവേര്‍ റോസ്മേരിയുടെ ആകാശങ്ങള്‍ എന്നിവ കാര്‍ഷികപശ്ചാത്തലമുളള നോവല കളാണ്‌. പാളയമാകട്ടെ നഗരപശ്ചാത്തലത്തിലുളള ഒരു സ്കൂള്‍ അന്തരീക്ഷമാണ്‌ പ്രമേയമാക്കുന്നത്‌. വയനാട്‌ കേന്ദ്രമാക്കി രചിച്ച നെല്‌, കൂമന്‍കൊലി, ആഗ്നേയം എന്നീ നോവലുകളില്‍ വയനാട്ടിലെ ആദിവാസിജീവിതത്തിന്റെ ചിത്രീകരണമാണ്‌ കാണുന്നത്‌. കേരളത്തിനുപറുറത്ത്‌ ക്ദാപശ്ചാത്തലമൊരുക്കിയാലറം കാര്‍ഷികവ്യ ത്തിയോ ആദിവാസി ജീവിതമോ കാണാതിരിക്കാന്‍ വത്സലയ്ക്കാകുന്നില്ല. അതുകൊ ണ്‌ ഭറോസ്മേരിയുടെ ആകാശങ്ങള്‍' എന്ന നോവലിലും ആദിവാസി ജീവിതം കട ന്നദുവന്നത്‌. നെല്‌, ആഗ്നേയം, കൂമന്‍കൊല്പി എന്നീ നോവലുകളില്‍ ജയ്മിത്തത്തിന്റെ പ്രശ്നങ്ങളാണ്‌ ഏറെയും അവതരിദിക്കുന്നത്‌. കുടിയേറ്റത്തോടെയു ഠാകുന്ന വയ 162 നാട്ടിലെ ജന്മിത്തത്തിന്റെ അപചയഘട്ടവും ഈ കൃതികളില്‍ ആവിഷക്കരിക്കുന്നു. 'ചാദവറിലമും മദുഖ്യ്രശ്നം ജയിത്തത്തിന്റെ തേര്‍വാഴ്ചതന്നെയാണ്‌. മറ്റു കൃതിക ളില്‍നിന്നറും വ്യത്യസ്തമായി സ്വാത്നന്ത്രസമരത്തില്ം കാര്‍ഷികസമരങ്ങളിലും ചാവേ റിലെ പോരാളികള്‍ പങ്കാളികളാവമന്നു . ചദ്ൃഷണത്തിന്‌ വിധേയരാണ്‌ എന്ന തിരിച്ച റിവുപോലമം ഇല്ലാത്ത ആദിവാസികളാണ്‌ നെല്ലി'ലുള്ളത്‌. അതു മനസ്സിലാക്കിയ കാര്യ സ്ഥനം നെല്കിലദ “ അടിയാന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുനടത്തുന്ന ഒരു സംഘ ഭത്തോടൊകും അടിയാനും പങ്കുചേര്‍ന്ന വിപ്ലവകദയാണ്‌ ആശ്േയത്തിന്റെത്‌. ജന്മി, ആദിവാസി, കുടിയേറ്റ ജീവിതങ്ങള്‍ ആഗേേയത്തിലു - ജജ്മിത്തത്തിന്റെ പരാധീനത കള്‍ ഏറെയുഒ കിലും അടിയാളന്‍ സംഘടിക്കുകയും സമരോന്മുഖരായിത്തീരു കയും ചെയ്യുന്ന സാഹചര്യമാണ്‌ കൂമന്‍കൊല്പി'യിലുഭ്ളത്‌. ജന്മികുടിയാന്‍ ബന്ധാ ത്തിന്റെ ഏറ്റവും ശോചനീയ രംഗങ്ങള്‍ വിവരിക്കുന്ന ചാവേര്‍' നാടുവാഴിത്തം, ജന്മി ത്തം, കൊളോണിയല്‍ വാഴ്ച എന്നിവയെ ഒരുപോലെ നേരിടുന്ന - മുൻപറഞ്ഞ നാലുനോവലുകളില്‍ നിന്നും വ്യത്യസ്തമായ കയാണ്‌ പ്ാളയ'ത്തിലേത്‌. കുടുംബജീവിതത്തിലെ താട്കരമങ്ങളും പെണ്‍കുട്ടികളുടെ കരമാര കാലഘട്ടത്തിലെ പ്രതിസന്ധികളും തുറന്നമുകാണിക്കുന്നുു പാളയത്തില്ൃടെ. ആദി വാസി ജീവിതവും അവരുടെ തനത സംസ്ക്കാരവും എടുത്തുകാണിക്കുന്ന കൃതി യാണ്‌ ദറോസ്മേരിയുടെ ആകാശങ്ങള്‍. നെല്കി'ില്‍ നായികാ നായകൻ൯മാര്‍ക്ക്‌ തുല്യപ്രാധാന്യം കൊടുത്തിരിക്കുന്നുു. ഒരു കേന്ദ്രായക ക്ദാപാത്രമില്ല. മല്ലനും രാഷഘവന്‍നായരും നായക ക്ദാപാത്രങ്ങ ളാണ്‌. എന്നാല്‍ മാരയും കുുറുമാട്ടിയും നോവലിലെ കേന്രപാത്രങ്ങളാകുന്നു. നദങ്ങമ അന്തര്‍ജ്ജനം നായികയും അഷു നായകനുമായാണ്‌ ആഭനേയത്തിന്റെ ക പദരാഗമിക്കുന്നത്‌. കൂമന്‍കൊല്ലിയില്‍ സുനന്ദ നായികാസ്ഥാനത്തുനില്ക്കുന്ന വെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത ക്ദാപാത്രമാണ്‌ ചിന്നമ്മു ബ്രാഹ്മണിയമ്മ. കൃഷ്ണനുണ്ണിയും ബാലന്‍നസ്പ്യാരും മദരളിയുമെല്ലാം പ്രധാന ക്ദാപാത്രമായി അവ തരിക്കമുന്ന. ചാവേറി'ല്‍ മദഹശ്വരന്‍ നായകസ്ഥാനത്തമുനിലക്കമുന്നറുവെങ്കിലും അന amas, രാഘവന്‍, കുമഞ്ഞമ്പാടി എന്നിവരും (്രധാനക്ദാപാത്രങ്ങങായി നിലകൊള്ളു ന്നറു. ചെമ്മരത്തി, ഉച്ചിര, ഉണിക്കാളി, ഗയരി, രുക്മിണി എന്നിവരെല്ലാം തമല്യപ്രാധാന്യ മുള്ള കദാപാത്രങ്ങങാണ്‌. ഒരു നായികയോ നായകനോ ഇല്ലാത്ത നോവലാണ്‌ പാള യം. പുരുഷ കദാപാത്രങ്ങളൊന്നും ഭകേന്ദരസ്ഥാനത്തുനില്ക്കമന്നില. അംബികയുടെ 163 കാമുകന്‍ ജഗദീഷ്‌ ആണ്‌ പ്രധാനമായും കടന്നുവരുന്ന പറുരുഷകദാപാത്രം. സ്ത്ീകേന്രീകൃതമാണെങ്കിലും നായകക്ദാപാത്രവുമുള്ള നോവലാണ്‌ റോസ്മേരി യുടെ ആകാശങ്ങള്‍. റോസ്മേരിയും യെല്‍സങ്കിഅച്ഛചനറുമാണ്‌ നായികാ നായക ന്മാ. വത്സലയുടെ കൃതികള്‍ നായികമാര്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നവയും സ്തീകേന്രീകൃതവുമാണ. സ്രതീജീവിതം തുറന്നറുകാണിക്കാനൊരു വഴിയൊരുക്കല്‍ കൂടിയാണ്‌ നോവലുകളോരോന്നം. നോവലുകളില്‍ കടന്നുവരുന്ന പ്രധാന പ്രണയങ്ങളെല്ഛാം (തികോണ പ്രണയ ങ്ങളാണ്‌. നായകന്‍, നായിക, (പ്രതിനായകന്‍ എന്ന സങ്കല്പത്തിനു വിരുദ്ധമായ (പണയഭാഷ്യമാണ്‌ വത്സലയുടേത. സ്ത്രീയെ പ്രതീക്ഷിക്കറുന്ന പുരൂഷന്‍ എന്ന സ്തീ സങ്കല്പമാണ്‌ നോവലുകളില്‍ ഉയര്‍ന്നമുവന്നിട്ടുള്ളത്‌. ഒരു പുരുഷന്‌ ര 3 സ്രതീകളു ള്ളതും ഒരു സ്തീക്ക്‌ ര ദുപുരുഷനുള്ളതുമായ ര ദുതരം ബന്ധങ്ങളുടെ കയും വത്സലയറുടെ നോവലുകളിലു . മല്ലന്‍ Lo \ - (സെല്ല്‌ മാര കറുറദുമാട്ടി അഷ്ട Lo \ - (ആശേയം) ലീല! പാര്‍വ്വതി കൃഷ്ണനുണ്ണി Lo \ - (കമൃമന്‍കൊടല്ലി) ഭാര്യ സുനന്ദ അനന്തന്‍ - (ചാവേര്‍) 1 ഉച്ചിര ചെമ്മരത്തി എന്നിങ്ങനെ ഒരു പുരുഷനെ ആഗ്രഹിക്കുന്ന ര 3 സ്ത്രീകളുള്ള ്രണയബന്ധങ്ങളും സാവിത്രി വാരസ്യാര്‍ Lo \ - (നെഴ്ത്‌ ദാമുവാര്യര്‍ രാഘവൻനായര്‍ സുനന്ദ Lo \ - (കുുമന്‍കൊടല്ലി) കൃഷണനുണ്ണി ബാലന്‍നന്പ്യാര്‍ ഉണിക്കാളി Lo \ - (ചാവേര്‍) കംസൻപടട്ടലര്‍ ഉക്കാരന്‍ഗുരിക്കള്‍ എന്നിങ്ങനെ ഒരു സ്രതീയെ ആഗ്രഹിക്കുന്ന ര 3 പുരുഷനുളളതുമായ (്രണ യബന്ധങ്ങളുടെ കയറും നോവലമകളില ° പാളയത്തിലറ്ൃം റോസ്‌മേരിയുടെ ആകാശത്തിലും ഇത്തരം പ്രണയബന്ധങ്ങളൊന്നുമില്ല. 165 മല്ലനും മാരയും പ്രണയത്തിലാണെങ്കിലും കുറുമാട്ടി മലുനെ സ്നേഹിക്കുന്നു. 'ആഗ്നേയത്തില്‍ അക്ു സ്നേഹിക്കുന്നത്‌ ലീലയെയാണ്‌. ലീലയെത്തന്നെ വിവാഹം ചെയ്യുകയും ചെയ്യുന്നു. അഷുവിന്റെ അമ്മ നഭങ്ങമ ക ദുവെച്ചത്‌ പാര്‍വ്വതി എന്ന കൂട്ടിയെയായിരുന്നു. കൂമന്‍കൊല്ലിയിലെ സുനന്ദ കൃഷ്ണനുണ്ണിയുടെ കാമുകി യാണ്‌. കൃഷ്ണനുണ്ണിക്ക്‌ നാട്ടില്‍ ഭാര്യയും മക്കളുമു : യാമ്പത്തികദമന്മ മാത്രംനോക്കിയാണ്‌ കൃഷ്ണനുണ്ണി സുനന്ദയ്ക്കൊകം കൂടുന്നത്‌. രോഗാതുരനായ അയാള്‍ നാട്ടില്‍ ഭാര്യയുടെയും മക്കളുടെയും സമീപത്തേക്കു തിരിച്ചുപോകുന്ന. അനന്തന്റെ (ചാര്‍) കാമുകിയാണ്‌ ചെമ്മരത്തി. അനന്തന്‍ വിവാഹം കഴിക്കുന്നത്‌ ഉച്ചിരയെയാണ്‌. ചെമ്മരത്തി വിവാഹം ആഗ്രഹിക്കാതെ അനന്തന്റെ പ്രണയമാണ്‌ ആഗ്രഹിക്കുന്നത്‌. ഒരു പുരുഷനെ ര 3 സ്തീകള്‍ മോഹിക്കുന്നതില്‍നിന്ന്‌ വ്യത്യ സ്തമായി ഉണിക്കാളിയമ്മ (ചാഭവര്‍) തന്റെ ഭര്‍ത്താവിനെക്കാള്‍ ഇഷ്ടകെടുന്നത്‌ ഉക്കാ രന്‍ ഗുരിക്കളെയാണ്‌. സാവിത്രി വാരസ്യാരും (നെല്ല) തന്റെ ഭര്‍ത്താവ്‌ ദാമുവാര്യരെ ക്കാള്‍ ഇഷ്ടചെടുന്നത്‌ രാഷഫഘവന്‍നായരെയാണ്‌. ര ദതരത്തിലുള്ള ്രണയമാണ്‌ ഇവിടെ കടന്നുവരുന്നതെങ്കിലൂം അവ സ്തീയുടെ (്രണയത്തെ വെളികെടുത്തുന്ന ഇടങ്ങളാണ്‌. പ്രണയമോഹങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം കാണിച്ച സ്തീ കലാ പാ(തങ്ങളാണ്‌ ഇവിടെയുള്ളത്‌. 42.2. സ്ത്രീ്രയാനം വത്സലയുടെ നോവലുകളില്‍ എണ്ണത്തില്‍ കൂടുതലുള്ളത്‌ സ്ര്തീ കലാപാത്രങ്ങ ളാണ്‌. മുഖ്യകദാപാത്രങ്ങളായി വരുന്നതും (്പധാനമായും സ്രതീകള്‍തന്നെ. സ്തീ ജീവിതത്തിന്റെ ചലനാത്മകതയാണ്‌ വത്സലയുടെ കലകളെ വ്യത്യസ്തമാക്കുന്നത്‌. സാമദൂൃഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്തുന്ന നോവലുകളില്‍നിന്നും നാടകങ്ങളില്‍നി ന്നുമെല്ലാം വേറിട്ടു നില്‍ക്കുന്ന ഒരു കാഴ്ചയാണിത്‌. പുരുഷദലാകമാണ്‌ നമ്മുടെ മുഖ്യധാരാ നോവലുകളില്‍ ആവിഷ്ക്കരിക്കകെട്ടുപോന്നത്‌. ചലനാത്മകമായ സമദൃഹം എന്നത്‌ പുരുഷകേന്ദരീക്ൃതവും പുരുഷന്മാര്‍ നിറഞ്ഞതുമാണ്‌ എന്ന ധാരണയാണ്‌ രൃപീകരിക്കചെട്ടത. എന്നാല്‍ മറഞ്ഞുകിടന്ന ഒരു അനുഭവലോകം സ്ത്രീയുടെ ഇട പെടല്‍കൊ “ചൈതന്യപൂര്‍ണ്ണമായി ഇരിഷു ന്ന്‌ വത്സല ചമ ര്‍ക്കാഞിക്കുന്നു. 166 ആറുനോവലുകളിലായി ആകെ എണ്‍പത്തിയേഴ്‌ സ്രതീകദാപത്രങ്ങളും അറു പത്തിയേഴ്‌ പുരുഷകലാപാത്രങ്ങളുമാണ്‌ പ്രത്യക്ഷുകെടുന്നത്‌. നെല്ക’ില്‍ അധികവും (പ്ത്യക്ഷകെടുന്ന സ്തീകള്‍ അടിയാത്തികളാണ്‌. ജന്മിഗ്ൃഹങ്ങളിലെ സ്തീകള്‍ അകംപ ണിയില്‍ മാത്രം വ്യാപരിക്കമുന്നവരാണ്‌. (നെല്പി'ലെ സാവിത്രിവാരസ്യാര്‍, കൂമ൯കൊ ല'യിലെ ചിന്നമ്മുഗ്ബാകണിയമ്മു. അകത്തും പുറത്തും പണിയെടുക്കുന്നവരാണ്‌ ആദിവാസികളും ദളിതരും. സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക്‌ വ്യക്തിസ്വാതന്ത്യമോ സ്വതന്ത്രജീവിതഭമാ അനറൃവദിച്ചിരുന്നില്ല എന്നു കാണാം. ആദ്ന യത്തിലെ നങ്ങേമ വ്യത്യസ്തമായ തലത്തില്‍ നില്ക്കുന്ന കദാപാര്തമാണ്‌. അകത്തും പുറത്തും തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്രം നേടുകയും സ്വന്തം കാര്യങ്ങള്‍ തന്റെ തന്നെ മേല്‍ഭനാട്ടത്തില്‍ നടത്തുകയും ചെയ്തിരുന്നു അവര്‍. അദ്ധ്വാനിക്കു ന്നതിനും കുട്ടികളെ പോറ്റുന്നതിനും അവര്‍ പുരുഷനുതുല്യമായ സ്വാതന്ത്യമെടുത്തി രുന്നു. കൂമന്‍കൊല്ി'യില്‍ മൂന്ന്‌ ആദിവാസി സ്ത്രീകലാപാത്രങ്ങളാണ്‌ ഉള്ളത്‌. നദങ്ങമയെകോലെതന്നെ ചിന്നമ്മു (ബാഛണിയമ്മയും കഠിനാദ്ധാനിയാണ്‌. നെല്ല്‌, ആഗ്നേയം, കുമന്‍കൊല്ലി എന്നീ കൃതികളില്‍ ആദവിവാസി സ്ത്രീകള്‍ ലൈംഗികചദൃഷ ണത്തിനിരയാകുന്നു : മാര (നെല്ല്‌) കുങ്കിയുടെ മകള്‍ (ആദഭഗ്നയം) ബനി (കൂ മന്‍കൊദ്കി) എന്നിവര്‍ അക്കൂട്ടത്തില്‍കെടുന്നു. പതിനാലു സ്തതീകദാപാത്രങ്ങങാണ്‌ ചാവേറി ലുള്ളത്‌. കര്‍ഷകരായ കാടി യാന്‍ കുടുംബത്തിലെ സ്തീകളും ജന്മിഗ്യഹങ്ങളിലെ സ്ര്ീകളുമാണ്‌ അവര്‍. കൂടും ബത്തില്‍ കുട്ടികളുടെയും പുരുഷന്മാരുടെയും ഉത്തരവാദിത്തം മാത്രം ഭനോക്കുന്നവ രാണ ജന്മിഗൃഹങ്ങളിലെ സ്രതീകള്‍. എന്നാല്‍ കര്‍ഷകരുടെ സ്തീകള്‍ കഠിനാദ്ധ്വാനി കളം പുറത്തിറങ്ങി ്രവര്‍ത്തിക്കമുന്നവരുമാണ്‌. ദേശീയസമരങ്ങളിലറും കര്‍ഷകര്രസ്ഥാ നങ്ങളിലും മഹിളാസമാജങ്ങളിലും പങ്കെടുക്കാനുള്ള സ്വാതന്ത്രം അവര്‍ക്കറു ഠായിരു ന്നു. മഹിളാസമാജത്തില്‍ പമെടുക്കുന്നതിനും നാടകം കാണുന്നതിനുമൊക്കെ അധികാരസ്ഥാനത്തിരിക്കുന്നവരുടെ അനുവാദം ചോദിക്കുകയും സ്വാതന്ത്യത്തിനു ദവ 1 പോരാടുകയും ചെയ്യേ ിവന്നറു ജന്മികുടദുംബങ്ങളിലെ സ്തീകള്‍ക്ക്‌. പാളയം' പ്ശാനമായറം സ്ത്രീകദാപാത്രങ്ങള്‍ മാത്രമുള്ള നോവലാണ്‌. മൂക്ത്തിമമുന്ന്‌ സ്തതീകദാപാത്രങ്ങളും എട്ട്‌ പുരുഷകദാപാത്തങ്ങളുമാണ്‌ പ്രധാനമായും നോവലില്‍ (പത്യക്ഷുചെടുന്നത്‌. കുട്ടികള്‍ക്കും അദ്ധ്യാപികമാര്‍ക്കും കുടുംബ്രപശ്നങ്ങള്‍ നേരിടു 167 ന്നറ . ദാരിദ്യവും പിതാക്കന്മാരുടെ മദ്യപാനവുമാണ കൂട്ടികളുടെ (പധാന പ്രശ്നം. എന്നാല്‍ അദ്ധ്യാപികമാര്‍ വിവാഹിതരും അവിവാഹിതരുമു : ര പേരുടെയും ര ദുതരം (്രശ്നങ്ങള്‍ പാളയത്തില്‍ കടന്നദുവരമന്നു. പതിമൂന്ന്‌ സ്ത്രീകലാപാത്രങ്ങങാണ്‌ റോസ്മേരിയുടെ ആകാശങ്ങള്‍ എന്ന നോവലില്‍ കടന്നുവരുന്നത്‌. അവിവാഹിതരായ സ്രതീകളാണ്‌ നോവലിലെ മിക്ക കദാ പാത്രങ്ങളും. വിവാഹം അല്ലെങ്കില്‍ സന്യാസം എന്നു രീതിയില്‍ ര ദുവഴികഭേ സ്രതീകള്‍ക്കു മുന്നിലുള്ള എന്ന ഓര്‍മ്മിഷിക്കലില്‍നിന്ന്‌ വ്യത്യസ്തമായി സ്വതന്ത്രവ്യ ക്തിത്വം പുലര്‍ത്തുന്ന സ്രതീകളാണ്‌ മാര്‍ഗ്ഗരറ്റും റോസ്ഭമരിയും. അമ്മമാര്‍ക്ക്‌ ഏറെ പ്രാധാന്യം കൊടുക്കുന്ന നോവലുകളാണ്‌ വത്സലയുടേത്‌. സാവീത്രിവാരസ്യാര്‍ (നെല്ല്‌) നഭങ്ങമ അന്തര്‍ജ്ജനം (ആദഭഗ്നയം) ചിന്നമ്മു (ബാഹമണി യമ്മ (കുമൻകൊല്ലി) റോസ്‌മേരിയുടെ അമ്മ (റോസ്‌മേരിയുടെ ആകാശങ്ങള്‍) ഉണി ക്കാളി (ചാവേര്‍) എന്നിവരെല്ലാം മക്കളെ സ്ഭനേഹിക്കുുന്ന അമ്മമാരാണ്‌. പുരുഷ ഭനോവ ലീസ്റുകളുടെ നോവലില്‍ ക ദുവരാത്ത മാത്യപ്രാധാന്യമാണ്‌ വത്സലയുടെ കൃതിക ളില്‍ ക ദവരുന്നത്‌. അവിവാഹിതരായ സ്തീകളും കാമുകിമാരും ഭാര്യമാരും വെകാട്ടിമാരും നിറഞ്ഞുനില്ക്കുന്ന നോവലമകളില്‍നിന്ന്‌ വ്യത്യസ്തമായി മക്കളെപോ റാന്‍ കഷ്ടകെടുന്ന അമ്മമാരുടെ ഉജ്വലചി(്തം തെളിഞ്ഞുവരുന്നു ൦ വത്സലയുടെ നോവലുകളില്‍. ഭാര്യ, കാമുകീ സ്ഥാനങ്ങള്‍ മാറ്റിവെച്ച്‌ മാതൃത്വത്തെ നിലനിര്‍ത്തുന്ന വരാണവര്‍. രാഷവന്‍നായരോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിച്ച സാവിത്രി വാരസ്യാരും (നെല്‌) പത്മനാഭദമനോന്റെ പ്രണയം അവഗണിച്ച നങ്ങമയും (ആഭഗന്ന യം) ര്‍ര്‍ത്താവ്‌ ഉത്തരവാദിത്തമേല്ക്കാതെ വന്നകഷോഴും എല്പൂമുറിയെ പണിയെടുത്ത ചിന്നമ്മു ്രാകണിയമ്മയും (കമന്‍കൊല്ദി) മലയാളസാഹിത്യത്തിലെ എന്നെന്നും നിലനില്ക്കുന്ന അമ്മമാരായിത്തീ രുന്ന. വത്സലയുടെ കൃതികളിലെല്ലാം കയുടെ വികാസം പരമ്പരാഗതസങ്കല്പങ്ങളെ അതിജീവിച്ചുനില്ക്കുന്നവയാണ്‌. നായകൻ-നായിക- പ്രതിനായകന്‍ എന്നിങ്ങനെ വളര്‍ന്നു വികസിക്കുന്ന കദാഗതി വ്യത്യസ്തതലത്തിലെത്തിനില്‍്ക്കുന്നതായി കാണാം. 'നെല്ക'ില്‍ നായകനായ മല്ചന്‍ ആദ്യം കാണുന്നത്‌ കുറമുമാട്ടിയെയാണ്‌. കുറുമാട്ടി 168 AXON (SANGDI1GZ0D3. ALICDIAIMHZ ACO A മുമുട്ടുകയും മാരയെ പ്രഞയിക്കു കയം ചെയ്യുന്നു. അവിടുന്ന്‌ സംഘര്‍ഷഭരിതമായിത്തീരുന്നമു ജീവിതം. നായികയും (പതിനായികയും നായകനെ ആഗ്രഹിക്കുന്നു. (്രതിനായികയുടെ ഇടപെടല്‍ നായകനെ ഹനിക്കുന്നു. നായകന്റെ മരണത്തോടെ രാഷഘവന്‍നായര്‍ നായകസ്ഥാ നത്തേക്ക്‌ ഉയര്‍ത്തകെടുന്നു : ജന്ദിത്തവിരുദ്ധചിന്തകള്‍ നയിക്കുന്ന കദാപാത്ര മാണ്‌ രാഷഘവന്‍നായര്‍. മാര ബലാത്സംഗം ചെയ്യകെടുന്നു ങ്കിലും മാരയെ ഏറെ ടുത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥയെ ചോദ്യംചെയ്യുന്ന “ രാഘഷവന്‍നായര്‍. മനദൃഷ്യനന്മയെ ലക്ഷ്യമാക്കിയാണ്‌ രാഷഘവന്‍നായരുമടെ ജീവിതം എന്ന്‌ വായിച്ചെടുക്കാ നാവും. മനദഷ്യനന്മയിലുള്ള അടിയുറച്ച വിശ്വാസം നെല്ലിനു അസുലഭമായ ശില്പസയ നദര്യം നല്കുന്ന (തരകന്‍, 1990: 216), ശുഭ്രപതീക്ഷ ബാക്കിനിര്‍ത്തി അവസാനി ക്കുന്ന കൃതിയാണ്‌ നെല്ല്‌. മാരയുടെ അനാധത്വത്തിനും ചദൃഷണത്തിനം ആശാവ ഹമായ ഒരു പര്യവസാനമാണ്‌ നെല്്‌ നല്കിയിരിക്കമുന്നത്‌. വളരെ പ്രതീക്ഷകളോടെ ജീവിതത്തിന്റെ പടവുകളോഭരാന്നും ചവിട്ടിക്കയറിയ നങ്ങമ (ആഗ്നേയം) മക്കളെ വളര്‍ത്തുന്ന കാര്യത്തിലും സ്വന്തം കൃഷിഭൂമി അദ്ധ്വാനിച്ചു ക്കുന്ന കാര്യത്തിലും വിജയിക്കുകയു ായി. നായികയായ നങ്ങമയെ തകര്‍ത്ത വില്ലന്‍ വ്യവസ്ഥധിതിയാ ണ്‌. വ്യവസ്ഥിതിയോടദ്േറ്റുമുട്ടി മുദന്നറിയ നങ്ങമ പ്രതീക്ഷയില്ലാതെ തിരിച്ചുപോവുക യാണ്‌. “നെല്ലിലെ ശുഭ പ്രതീക്ഷ ആദഗ്നയത്തില്‍ അലതല്ലമുന്നില്ല” (തരകന്‍, 1990:21 7) ജീവിതത്തില്‍ എത്ര കരുത്തരായാലും അവസാനം പരാജയമായിരിക്കും എന്ന താക്കീ താണ്‌ നോവല്‍ നല്കുന്നത്‌. ജന്മിത്തത്തിന്റെ പ്രതീകമായ സുനന്ദയും കൃഷ്ണനുണ്ണിയും (കദൃമൻകൊല്ി) ഒന്നിച്ചു ജീവിക്കമുന്നു. അദ്ധ്വാനത്തിന്റെ പ്രതീകമായ ചിന്നമ്മു ത്രാകണിയമ്മ മക്ക ളുടെ കാര്യങ്ങളെല്ലാം കൃത്യസമയത്തു തന്നെ നടത്തിക്കൊടുക്കുന്നു. അടിയാന്റെ പട്ടിണിക്കെതിരെ നീങ്ങുന്ന ബാലന്‍നന്പ്യാര്‍ സുനന്ദയുടെ ശ്രതുവാണ്‌. കൂമന്‍കൊ വിക്കു പുറത്തുനിന്നു പണിയാളരെ കൊ ദുവന്നിട്ടും പണിയെടുകിക്കാനാവുന്നില്ല. ജന്ദിത്തവും സമത്വബോധവം തമ്മില്‍ നടക്കുന്ന സംഘട്ടനത്തില്‍ ആരും ജയിക്കാനാ കാത്ത അവസ്ഥവന്നുചേരുന്നു. എത്രതന്നെ ഏറ്റുമുട്ടിയാലും തിന്മകള്‍ ശക്തമായി തിരിച്ചുവരും എന്ന നിരാശ നലകുന്ന ചിത്രമാണ്‌ കുമന്‍കൊല്ി നല്കുന്നത്‌. 169 ജന്മിത്തവും നാടുവാഴിത്തവും കൊളോണിയന്‍ വാഴ്ചയുമെല്കാം മനുഷ്യനെ, മനുഷ്യജീവിതത്തെ എതിര്‍ത്തു തോല്പിക്കുന്ന കാഴ്ചയാണ്‌ ചാവേറി'ലുളളത്‌. മഹേ ശവരനും അനന്തനും രാഷവനുമെല്ലാം സ്വപ്നം ക ജന്മികുടിയാന്‍ ബന്ധത്തിന്റെ തകര്‍ച്ച പഴയപടി നിലനില്ക്കുന്നതായി അനന്തന്‍ മനസ്സിലാക്കുന്നു. ഏതു പ്രവര്‍ത്ത നവും അതിന്റെ ആത്യന്തികലക്ഷ്യത്തിലെത്തിപ്ചേരുന്നില്ല എന്ന ഓര്‍മ്മിക്കലാണ്‌ ഇവിടെ നടക്കുന്നത്‌. പാളയത്തിലെ ക്ദാപാത്രങ്ങളെല്ഛാം ഒരുകുന്ന്‌ ദുഃഖം മനസ്സില്‍ സൂക്ഷിക്കുന്ന വരാണ്‌. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളൊന്നും നിലനില്ക്കുന്ന വ്യവ സ്ഥക്ക്‌ ഒരു മാറ്റവും വരുത്താന്‍ സഹായിക്കുന്നില്ല എന്ന്‌ അവര്‍ മനസ്സിലാക്കുന്നു. ആദിവാസികളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന യെല്‍സങ്കിയും സിസ്റര്‍ ആലീസും (റോ സ്മേരിയുടെ ആകാശങ്ങള്‍) ഉറച്ച വിശ്വാസത്തോടെയാണ്‌ (പവര്‍ത്തനങ്ങളിലേര്‍കെടു ന്നത്‌. ഏതൊരു പരീക്ഷണഘട്ടത്തെയും മനസ്താന്നിദ്ധ്യംകൊ ൦ വീജയിക്കാനാകും എന്ന ആഹ്രാനം നോവലിലു - 4.2.3, സ്രതീകളുടെ പദവി ഒരു പ്രത്യേക സമയത്തോ, പ്രത്യേക സാമൃഹ്യഭൂമിശാസ്ര്ത വിഭാഗങ്ങളിലോ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യതയുടെ/തുല്യതയില്ലായ്മയുടെ തോതിനെയാണ്‌ പദവി എന്ന സങ്കല്പംകൊ “ അര്‍ത്ഥമാക്കുന്നത്‌. (ഏലിയാമ്മ വിജയന്‍, 1995:57) സ്ത്രീയും പുരുഷനും വ്യമ്തികളാണെന്നിരിക്കെ വര്‍ഗ്ഗം, മതം, ജാതി എന്നീ വ്യത്യാസ ങ്ങള്‍ സ്ത്രീകളുടെ പദവിയെ സ്വാധീനിക്കമന്നു : ഓരോ പ്രദേശത്തെയും സാമ്പ ത്തികനിലവാരം, വിദ്യാഭ്യാസം, പാരമ്പര്യം, സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നിവ പദവിയെ ബാധിക്കുന്നു - സ്ത്രീപുരുഷപദവി നിര്‍ണ്ണയിക്കമുന്നതിന്നാധാരം ജൈവപരമായ വ്ൃത്യായമലു. സാമൃഹ്യലഷടന സൃഷ്ടിക്കുന്ന സാഹചര്യംകൊ ൦ പരുവകെടുന്നതാണ്‌ (lowed). ഈ സാഹചര്യങ്ങളില്‍ നിന്നുകൊ ൦“ വത്സലയുടെ നോവലുകളിലെ സ്രതീപദരുഷപദവിയെ വിലയിരുത്തുകയാണ്‌ ഇവിടെ ചെയ്യുന്നത. സ്രതീപറുരുഷ വ്യത്യാസം പല സാഹചര്യങ്ങളിലും നിലനില്ക്കുന്നു എന്ന്‌ നോവലുകളില്‍ ക ത്താം. അദ്ധ്വാനത്തിന്റെ കാര്യത്തില്‍ ആദിവാസിസ്്രീകള്‍ പുരുഷന്മാര്‍ക്കൊക്മോ അതിനുമേലെയോ ആണ്‌. എന്നാല്‍ കലിയുടെ കാര്യ 170 ത്തില്‍ വിവേചനം നിലനില്ക്കുന്നതുകാണാം. ആണിന്‌ കൂലിയായി മദുന്നുമാനം Algil@3o പെണ്ണിന്‌ ര ദുമാനം വദ്ധിയും നെല്ലാണ്‌ (നെല്ല്‌) കൂുലികൊടുത്തിരുന്നത്‌. പ്ല വേലയ്ക്കും കൂലിയുമില്ലായിരുന്നുു. കൃഷിഷ്ണിയില്‍ ആണാളും പെണ്ണാളും ഒരു പോലെ പങ്കചേര്‍ന്നിരുന്നു. അടിയാന്‌ കാവലും അടിയാത്തിക്ക്‌ ജന്മിഗ്യഹങ്ങളിലെ പറുറംപണിയും അധികജോലി ചെയ്യേ 1വന്നിരുന്നു. തൊഴിലില്‍ കാണിച്ചിരുന്ന വിവേ ചനവും നെല്ലില്‍ നോവലിസ്റ്റ്‌ കൊ ദുവരുന്നു © കാക്കഷുല നടത്തുദമ്പോള്‍ കാട്ടില്‍നിന്ന്‌ ചക്കകൊ ദുവരാന്‍ മദ്യനെയാണ്‌ ഏര്‍കെടുത്തുന്നത്‌. സ്രതീകളെ വെള്ളം കോരാനും സെല്കിടിക്കാനും ഏലപിക്കുന്നുമ . സാഹസികവും അഭിമാനവു മുളള തൊഴിലുകള്‍ പുരുഷന്‍ ചെയ്തിരുന്നു എന്നതിന്‌ സൂചനയാണത. പണിയും വരുമാനവുമില്കാതിരമുന്ന സമയങ്ങളില്‍ സെല്ചി'ലെ അടിയാന്മാര്‍ അലസരായി ഇരിക്കു മ്പോഴും സ്ത്രീകള്‍ അദ്ധ്യാനിച്ചിരുന്നു. പെണ്ണുങ്ങളും കുട്ടികളും കിഴവന്മാരും ഇല്യാത്ത മീനുകള്‍ പിടിക്കാന്‍ ബദ്ാകെടു ന്നതിന്നിടയില്‍ ചെറമക്ക്കാര്‍ മേലനങ്ങാതെ, നനയാതെ നദീതീരത്തു കമത്തിയി രുന്നു (വത്സല, 1999: 178), അടിയാന്മാരില്‍ മാത്രമല്ല ഭമലാളരിലും ഈ അഭിമാനബോധം നിലനിന്നിരുന്നു. അദ്ധയാനത്തില്‍ അലസരായ മേലാളര്‍ മേലനങ്ങാതെ ജീവിതം കഴിച്ചു. സ്രതീകള്‍ ശ്രദ്ധയോടെ കുടുംബകാര്യങ്ങള്‍ ഭനോക്കിനടത്തി. സാവിത്രി വാരസ്യാര്‍ (നെല്ല്‌, ചിന്നമ്മു (ബ്രാകണിയമ്മ (കുമന്‍കൊലി), റോസ്‌ദേരിയുടെ അമ്മ (റാസ്മേരിയുടെ ആകാശങ്ങള്‍) എന്നിവ രെല്ലാം കഠിനമായി അദ്ധ്വാനിക്കുന്നവരാണ്‌. അന്തര്‍ജ്ജനമാ യിട്ടുപോലും ആഭിജാത്യത്തിന്റെ പരിധിവിട്ട്‌ പുറത്തുവരുന്നു “നങ്ങമ (ആഗ്നേയം). സാമദൃഹ്യമായ സ്ത്രീകളുടെ അധമപദവി അവരെ അനാരോഗ്യത്തിലേക്ക്‌ നയി ക്കുന്ന എന്ന്‌ ക൭ ത്തുന്നു വത്സല. വീട്ടിലെ മുഴുവന്‍ പണികളും വീടിനുപുറത്തെ പണികളും അടിക്കടിയുള്ള പ്രസവവുമെല്ലാം സ്രതീകളെ രോഗികളാക്കി മാറ്റുന്നു ൦ എന്ന നിരീക്ഷണവും നോവലിസ്റ്റ്‌ നടത്തുന്നു. അദ്ധ്വാനവും (പ്രസവവും ആരോഗ്യത്തെ ബാധിക്കുകയും ഭരോഗത്തിനിണങ്ങാത്ത കാലാവസ്ഥയില്‍ ജീവിതമവ സാനിക്കുകയും ചെയ്ത ക്ദാപാത്രമാണ്‌ നങ്ങേമയുടെ ചേച്ചി (ആഗ്നേയം). ഗര്‍ഭിണി യാണെന്നറിഞ്ഞ്‌ അത്‌ അലസിഷിക്കാന്‍ ശ്രമിക്കുന്നു കിലും തടയുന്നറു നങ്ങേമ. 171 ലൈംഗികചൃഷണവും അവിഹിതഗര്‍ഭങ്ങളും പോഷകാഹാരത്തിന്റെ കുറവുമാണ്‌ കൊമ്പി (കുമന്‍കൊല്ി) യെ ഗുഹ്യരോഗത്തിലെത്തിക്കുന്നത്‌. കഠിനാദ്ധ്യാനവും ഭര്‍ത്താവിന്റെ പീഡനവുമാണ്‌ റോസ്‌മേരിയുടെ അമ്മയെ (ഭറാസ്മേരിയുടെ ആകാശ ങ്ങള്‍) നിത്യരോഗിയാക്കുന്നത്‌. സ്ര്രീകള്‍ എദകാഴും ശ്രദ്ധയില്ലായ്മയുടെയും അദ്ധ്യാനത്തിന്റെയും ലോകത്താണ്‌. ശാരീരികപീഡനങ്ങളും ദാരിദ്യവും അവര്‍ക്ക്‌ നിത്യവും അനുഭവിക്കേ വരുന്നു. അതുകൊ ാണ്‌ സ്തീകള്‍ അകാലചരമമടയു കയോ നിത്യരോഗികളാവുകയോ ചെയ്യുന്നത്‌. ഈ കാഴചകദാട്‌ വ്യക്തമാക്കുന്ന നോവലുകളാണ്‌ വത്സലയുടേത. സാമൃഹ്യാവസ്ഥകളെല്ലാം സ്ത്രീക്ക്‌ നിഷേധിക്കുന്ന സാഹചര്യത്തിനുള്ളിലാണ്‌ വിദ്യാഭ്യായത്തിന്റെ നിഭഷധത്തെയും വത്സല കാണുന്നത്‌. അടിയാനും ദളിതനും വിദ്യ അഭ്യസിക്കാനനുവാദദമില്ല എങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍ വായിക്കാനും എഴു താനും പഠിക്കുവാന്‍ ആണ്‍പെണ്‍ വൃത്യാസമില്ലാതെ പോകുവാന്‍ അവര്‍ക്കു കഴിഞ്ഞി രുന്നു. നെല്‌, ആഗ്നേയം, കൂമന്‍കൊലി, ചാവേര്‍ എന്നീ കൃതികളിലെയെല്ലാം ജന്മിഗ്യ ഹങ്ങളിലെ സ്ത്രീകള്‍ക്കൊന്നും വിദ്യാഭ്യാസത്തിനുള്ള സാഹചര്യമു ഠയിരുന്നില്ല. ‘ane loa ദാമുവാര്യരുടെ മകന്‍ ഉണ്ണി നഗരത്തില്‍ പഠിക്കാന്‍ പോകുന്നു - എന്നാല്‍ മകള്‍ സുഭദ്രയുടെ പഠനത്തെക്കുറിച്ചൊന്നറും റ്രതിപാദിക്കമന്നില്ല. ആശ്ന യത്തില്‍ നങ്ങേമയുടെ മക്കള്‍ നഗരത്തില്‍ വിദ്യ അഭ്യസിക്കമുന്നറവെങ്കിലും അഷ്ട വിനെ ഉന്നതവിദ്യാഭ്യാസത്തിന്‌ നങ്ങമ നിര്‍ബന്ധിക്കുന്നു. അമ്മുവിന്റെ വിവാഹത്തി നാണ്‌ നങ്ങേമയക്ക്‌ താത്പര്യം. 'കമൂമന്‍കൊല്ലിയില്‍ മുരളി, ശീവരാമന്‍ എന്നിവ രെല്ലാം പഠിഷുള്ളവരാണ്‌. ചിന്നമ്മു ്രാകണിയമ്മയുടെ കദമൻകൊദ്ധി) ഇളയ മകളും നഗരത്തില്‍ വിദ്യ അഭ്യസിക്കാന്‍ പോയിവരുന്ന * മഹേശ്വരന്‍, കുഞ്ഞിക്കണ്ണൻ, അനന്തന്‍ എന്നിവരെല്ലാം (ചാവേര്‍) നഗരവിദ്യാഭ്യാസം ലഭിച്ചവരാണ്‌. പ്ാളയവും' റോസ്മേരിയുടെ ആകാശവും' നലകുന്ന സ്തീകാഴ്ച പുതിയ നാഗരിക തയുടെ കാഴ്ചയാണ്‌. കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ അവര്‍ അനുരഭവിച്ചിട്ടു - സ്ത്രീവിദ്യാഭ്യായത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്നില്ല വത്സല. എഴുത്തും വായനയും അറിയാവുന്ന കുറുമാട്ടിയും (നെല്‌) ബന്ദിയും ഗംഗയും (കു മന്‍കൊല്ലി) റോസ്ദേരിയും (ഭറാസ്മേരിയുടെ ആകാശങ്ങള്‍) പാളയത്തിലെ സ്ത്രീകളും പെണ്‍കുട്ടികളുമെല്കാം വിദ്യാഭ്യാസം നേടിയവരാണ്‌. ജാതിമതവിലക്കു 172 കള്‍ക്കൊകഷം സ്രതീകള്‍ക്കും വിദ്യ നിഷേധിച്ചിരുന്നു. അറിവിനാഗ്രഹമുളളവരും അറിവ്‌ ജീവിതത്തില്‍ പകര്‍ത്തുന്നവരമാണ്‌ വത്സലയുടെ സ്തീകള്‍. സാമ്പത്തിക പദവിയിലും പറുരുഷനെ അപേക്ഷിച്ച്‌ സ്തീകള്‍ വളരെ പിന്നിലാ ണ്‌. പറുറത്തുപോയി പഠിക്കുവാനും തൊഴില്‍ തേടുവാനും പറുരൂഷനുമാ(്തമേ സാധിച്ചിരുന്നുള്ള. നെല്‌, കൂുമന്‍കൊല്ി, ആദഗ്നയം, ചാവേര്‍ എന്നീ കൃതികളി ലെല്ഛാം പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്‌. ജന്മിഗൃഹങ്ങളില്‍ മരുമക്കത്തായസമ്പ്ര ദായമായിരുന്നു നിലനിന്നിരുന്നത്‌. മരമമക്കത്തായദായപ്രകാരം സ്വത്തിന്നവകാശം സ്തീകള്‍ക്കായിരിക്കും. എന്നാല്‍ അത്‌ കൈകാര്യം ചെയ്യുന്നത്‌ സഹോദരന്മാരായി രിക്കും. പരമ്പരാഗതമായി സഹോദരനോ പ(തനോ, കാര്യസ്ഥനോ മാത്രം സ്വത്തു കൈകാര്യം ചെയ്തുവന്നതുകൊ ൦ സാമ്പത്തികഭദ്രത സ്ത്രീകള്‍ക്കു യിരുന്നില്ല. ഉണിക്കാളി, ഉച്ചിര, രുകമിണി, ഉണ്ണിമായ (ചാര്‍) എന്നിവര്‍ക്കെല്ഛാം സ്വത്തിന്‌ ഉടമസ്ഥാ വകാശം ഉ ങിലും സ്വത്ത്‌ കൊകാര്യം ചെയ്യാനധികാരമു ായിരുന്നില്ല. ഉടമസ്ഥാ വകാശമില്ലെങ്കിലും സ്വത്തു കൈകാര്യം ചെയ്തിരുന്നവരാണ്‌ സാവിത്രിവാരസ്യാര്‍ (നെല്ല്‌) ചിന്നമ്മുര്ബാകണിയമ്മ (കൃമന്‍കൊല്ലി) എന്നിവര്‍. സ്വന്തം അദ്ധ്വാനത്തി ന്റെയും സ്വത്തിന്റെയും കൈകാര്യകര്‍ത്താവാണ്‌ നദങ്ങമഅന്തര്‍ജ്ജനം (ആഗ്നേയം). സ്വന്തം തൊഴിലും വരുമാനവും സ്വാതന്ത്രയത്തിലേക്കു നയിക്കുന്ന കുറുമാട്ടി (നെമ അധികാരവ്യവസ്ധയ്ക്കു പുറത്തുചാടിയ കദാപാ(തമാണ്‌. പത്മനാഭമേനോന്‍ (ആഗ്ന യം) അനന്തന്‍മാസ്റ്റര്‍, ഭരതന്‍ (കൂമന്‍കൊല്ദി) ചാവേറിലെ പോലീസുകാര്‍, പട്ടാളക്കാര്‍, തുടങ്ങിയവരും പാളയത്തിലെ അദ്ധ്യാപികമാരും, കുട്ടികളുടെ മാതാപിതാക്കളും അദ്ധ്വാനിക്കമന്നവറും വരുമാനമാര്‍ജ്ജിക്കുന്നവരുമാണ്‌. പുറത്തുപോയി തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ സ്വതന്ത്രമായ ഒരിടം വീട്ടിലും സമദൃഹത്തിലും ലഭിക്കുന്ന - പാളയത്തിലെ അദ്ധ്യാപികമാരെല്ലാം തങ്ങളുടെ ആവശ്യങ്ങളെല്ലാം സ്വന്തമായി നിര്‍വ്വ ഹിക്കാന്‍ (്രാപ്തിയുളളവരാണ. ഒരു തൊഴിലിനുവേ 1 സ്തീകള്‍ നാടുവിട്ടുപോ കുന്ന കാഴ്ച നലകുന്ന ഭനോവലാണ്‌ റോസ്മേരിയുടെ ആകാശങ്ങള്‍'. തൊഴില്‍ ജീവി തമാണ്‌ (&റാസ്മേരിയുടെ ആകാശങ്ങള്‍) എന്ന്‌ റോസ്‌മേരി സന്ദേഹമില്ലാതെ പറയു m3a3 . ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഘടകമായി മാറുന്നു തൊഴിലും വരുമാ നവും എന്ന ചിന്താപദ്ധതിക്കുള്ളില്‍ സ്തീയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നു ഭനാവലി സ്റ്‌. തൊഴിലും വരുമാനവും കുടുംബത്തിലും സമൂഹത്തിലും സ്വതന്ത്തത പ്രദാനം 173 ചെയ്യുന്ന - വക്തി സ്വാതന്ത്രത്തിന്റെ പ്രധാന ഘടകങ്ങളായി ഇവയെ കാണുന്നു വത്സല. തൊഴിലോ വരുമാനമോ ഇല്ലാതെ ജീവിതം വഴിമുട്ടിനില്ക്കുന്ന ക്ദാപാത്ര മാണ്‌ കോമന്‍നായര്‍ (ചാര്‍). എടക്ത്തിലെ സംബന്ധക്കാരനായ താൻ നായയക്കു തുല്യമാണെന്ന്‌ അയാള്‍ കരുതുന്നു. ഭാര്യയുടെയും കൂട്ടിയുടെയുമൊഷം ജീവിക്കാ നുള്ള അവകാശംപോലറം കോമന്‍നായര്‍ക്ക്‌ നിഷേധിക്കുന്ന . വരുമാനമില്ലാത്ത, സാമ്പത്തികഭദ്രതയില്ലാത്ത അവസ്ഥയില്‍ കോമന്‍നായര്‍ തന്റെ ജീവിതത്തിന്റെ ശൂന്യത തിരിച്ചറിഞ്ഞ്‌ ആത്മഹത്യചെയ്യുന്നു. നോവലുകളിലെ പ്ൂരുഷകലാപാത്രങ്ങളെല്ലാം കുടുംബത്തിലെ അധികാരികളാണ്‌. സ്വത്തിന്നവകാശിക ളും. ഇതൊന്നുമില്ലെങ്കിൽ നിസ്റഹായതയും അടിമത്തവുമാണ്‌ ഹലമെന്ന്‌ രാഷവനും (ചാവേര്‍) സാക്ഷ്യകെടുത്തുന്നു. തന്റെ കുടുംബത്തിന്‍റെയും സ്വത്തിന്റെയും അധി കാരി മരുമക്കത്തായ ദായക്രമപ്രകാരം അനന്തനാണ്‌. അനന്തനു ലഭിക്കുന്ന സ്വാത ന്ത്രവവും അധികാരവും രാഘവനില്ല. പഠിക്കാന്‍ പുറത്തുപോകാനുള്ള സ്വാതന്ത്യം പോലും രാഷവനു ലഭിക്കുന്നില്ല. സാമ്പത്തിക ഭ്രദത നല്കുന്ന സ്വാതന്ത്ര്രന്റെ അള വാണ്‌ ഇവിടെ പ്രകടമാക്കുന്നത്‌. ജന്മിത്തസ്ന്്രദായത്തില്‍ സ്വത്തും അദ്ധയാനവമും അടിയാന്മാര്‍ക്ക്‌ സ്വന്തമല്കായി രുന്നു. സ്തീകള്‍ക്ക്‌ സ്വത്തവകാശമു കിലും വിനിയോഗത്തിനുള്ള ചറുമതല ഭര്‍ത്താവിനോ മകനോ കാര്യസ്ഥനോ (പുരുഷന്മാര്‍) ലഭിക്കുന്ന വ്യവസ്ഥയാണ്‌ നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നത്‌. ഈ അവസ്ഥകളുടെ ചിത്രീകരണം വത്സല യുടെ ദനോവലുകളില്‍ കാണാം. നെല്ലില്‍ അടിയാന്മാര്‍ സ്വത്തിന്നവകാശികളല്ല. അവര്‍ അദ്ധ്വാനിക്കുന്ന മണ്ണ്‌ ജന്മിയുടെതാണ്‌. അതുവഴി അവരുടെ അദ്ധാനവും ജീവിതവും ജന്ദിമാര്‍ക്കുള്ള അവകാശമായിത്തീരുന്നു. സ്രതീകളുടെയും അടിയാന്മാരുടെയും അവകാശം ജന്ദിമാര്‍ക്കുതന്നെയാണ. ആഗശഗ്നേയത്തില്‍ വൃത്യസ്തമായ ഒരു ചിത്ര മാണ ലഭിക്കടുന്നത്‌. നങ്ങേമയുടെ പ്രയത്നം കൊ 3 ഠായ സ്വത്ത്‌ കൈകാര്യം ചെയ്യാന്‍ നങ്ങേമ സ്വാതന്ത്രയമെടുക്കമുന്നു. സ്വത്തവകാശം പാലിക്കാന്‍ ഒരു പദുരദഷ നെയും നദങ്ങമ കാത്തുനില്ക്കമന്നില്ല. സ്വത്തവകാശം സ്വാതന്ത്രബോധവും ധൈര്യവും നല്കുന്ന അനുഭവമാണ്‌ നങ്ങമ, സുനനു തുടങ്ങിയ ക്ദാപാത്രങ്ങളെ തിളക്കമുളളവരാക്കുന്നത്‌: ചിന്നമ്മു്രാകണിയമ്മ, സാവിത്രി വാരസ്യാര്‍, പാളയ” ത്തിലെ അദ്ധ്യാപികമാര്‍ എന്നിവരൊക്കെ ഈ ഗണത്തില്‍പെടുന്നവരാണ്‌. നിരവധി 174 പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കോട്ടയായ പെണ്‍പഭ്ിക്കുടത്തിന്റെ അധി കാരം ഒരു സ്തീയുടെ കയ്മിലാണ്‌ അച്ഛാമ്മ എച്ച്‌. എം. ൭൦ കെട്ടിലമ്മ എച്ച്‌. എമ്മി ന്റെയും അധികാരം എടുത്തുപറയുന്നു - സമൂഹത്തില്‍ ഇന്നു നിലനില്ക്കുന്ന ലിംഗപദവി നിര്‍ണ്ണയിക്കുന്ന സാഹചര്യ ങ്ങളെ കൊര്‍ത്തിണക്കുന്ന കദാസന്ദര്‍ഭങ്ങളും കലാപാത്തചിത്രീകരണവും നടത്താന്‍ വത്സല ശ്രമിച്ചിട്ടു - പദുരുഷന്റേതില്‍നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹ്യാവസ്ഥ കളാണ്‌ സ്തീകളുടേത. 4.2.4, മനസ്ററ്‌ - ശരീരം സ്ത്രീയെ സംബന്ധിച്ച ആഖ്യാനങ്ങള്‍ പെണ്‍മനസ്സ്‌, പെണ്ണുടല്‍ എന്നിങ്ങനെ ര വടങ്ങളിലദ്ൃടെയാണ്‌ വികസിക്കുന്നത്‌. സാധാരണ ഉടല്‍കാഴ്ചകളാണ്‌ രചനകളില്‍ കടന്നുവരുന്നത്‌. ഉടല്‍കാഴ്ചകള്‍ക്കൊഷം മനോനിലകളും (പധാനമാകുന്ന ചി(തീകര ണമാണ്‌ വത്സലയുടേത്‌. വ്യക്തിസത്തകളിലേക്ക്‌ ഇറങ്ങിച്ചെല്ൃന്നതിനുപകരം അവയവ കാഴ്ചയില്‍ അഭിരമിക്കുന്ന പ്രവണത നോവല്‍ രചനകളില്‍ നിലനിന്നിരമുന്നു. സ്രതീഎഴുത്തുകാരാകട്ടെ സ്ര്രീശരീരത്തെക്കുറിച്ചും പുരുഷ ശരീരത്തെക്കുറിച്ചും നിശബ്ദത പാലിച്ചിരുന്നു. നോവലിലെ ആധുനികതയുടെ വക്താക്കളായ ഒ. വി.വിജ യന്‍, കാക്കനാടന്‍, മുകുന്ദന്‍ എന്നിവര്‍ സ്(തീശരീരത്തെ ലൈംഗികോപകരണങ്ങളാ യാണ്‌ മിക്കകോഴും നിരീക്ഷിക്കമുന്നത്‌. മലയാളത്തില്‍ നിലനിന്നിരുന്ന ഈ ശരീരബോ MATH അട്ടിമറിച്ചുകൊ ഠാണ്‌ വത്സല കടന്നുവന്നത്‌. സ്രതീയെ കാണുന്നതില്‍ സ്തീകാഴ്ചകളും പുരുഷകാഴ്ചകളും (്രകടമായ വ്യത്യാസം നിലനിര്‍ത്തുന്ന - രച നയിൽ ഈ വൃത്യാസം പ്രകടിദിക്കുന്ന എഴുത്തുരീതി രൂപകെടുത്താന്‍ വത്സല ശ്രമിച്ചി ട്ടു - ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി കുളക്കടവില്‍ കാണുന്ന താഴത്തെ കടവില്‍ ര 3 ഉമ്മമാര്‍ കുളിച്ചുനില്പാണ. മുലയും അരയും മറ യാന്‍ മാ(തം ഞാത്തിക്കെട്ടിയ കാച്ചിക്കീറുകള്‍ കാറ്റത്തു സ്ധാനം പിഴച്ചുകൊ രുന്നു. അന്തിവെളിച്ചത്തില്‍ അവരുടെ ചുമലുകളും തുടകളും കറുത്തു (വിജയന്‍, 2000: 15). സ്ത്രീകളുടെ വര്‍ണനയാണിത്‌. നെല്ലിൽ രാഷഘവന്‍നായര്‍ “മാറില്‍ ചറിക്കെട്ടിയ പുട വ, പച്ചകുത്തിയ കവിൾത്തടങ്ങൾ. കൈവണ്ണകള്‍” (വത്സല, 1999: 21) മാത്രമാണ്‌ 175 കാണുന്നത്‌. വത്സല കാണുന്ന സനുര്യം പദുടവത്തുമ്പിലും കവിള്‍ത്തടങ്ങളിലും തങ്ങി നില്‍ക്കുന്നു. കുുറദമാട്ടിയെ വര്‍ണ്ണിക്കുദമ്പോള്‍ ഭതനിന്റെ നിറമുള്ള തടിച്ച ഭംഗിയുള്ള ചറ ദുകള്‍ തെളിയുന്നു” (പു. 14) എന്ന രീതിയിലാണ്‌ പോകുന്നത്‌. കവിള്‍ത്തടങ്ങ ളിലും ചറ മുകളിലും ഭ്രേമത്തിന്റെ, മാനസിക ഭാവങ്ങളുടെ പ്രതിഘനങ്ങള്‍ മിന്നിമറി യറുന്നു. വീ ദം കവിളില്‍ പച്ചകുത്തിയിട്ടു ഓായ പൊട്ടുകള്‍. നീട്ടിയെഴടുതിയ പുരിക ങ്ങള്‍ (ടി.പു. 14) എന്നിവ ദ്ൃഷ്ടിയില്‍കെടുന്നു. ഒരര്‍ത്ഥത്തില്‍ ചേലയക്കുളളിലെ മുഴു ക്ുകളെയും മിനുകുകഭളേയും ക മുമടുത്ത മലയാള സാഹിത്യം മുഖത്തും കണ്ണിലും വിരിയമന്ന ഭാവങ്ങള്‍ ക 3 തുടങ്ങി. ഒരു സ്ത്രീയുടെ ശരീരം മനസ്സില്‍നിന്നു ഭവറിട്ടു നില്ക്കമുന്നില്ല വത്സലയുടെ കാഴ്ചയില്‍. ഒരു കൂട്ടം സ്ത്രീകളെ മുമ്പില്‍ കൊ ദുവന്നറു നിര്‍ത്തകയാണെങ്കിലും വത്സല അവരടെ ബാഹ്യാലങ്കാരങ്ങളെ തഴുകിപോകുമന്നു. ചമഞ്ഞൊരുങ്ങി വന്ന പെണ്ണുങ്ങളെക്കൊ 3 മുറ്റം നിറയുന്നു. അവരുടെ കൈകളിലെ വളകള്‍ കിലുങ്ങി. അവര്‍ കാരണമില്ലാതെ ചിരിച്ചു. കരിങ്കല്ിനെ അടിച്ചുടയ്ക്കാന്‍ ഭാവിക്കുന്ന മലവെള്ളത്തിന്റെ പ്രസരികാര്‍ന്ന ചിരി (പ. 40). സ്തീയുടെ മാനസിക വികാരങ്ങളെപോലം ഇത്ര ലളിതമായി ആവിഷ്ക്കരി ക്കാന്‍ കഴിയുമെന്നിരിക്കെ കാക്കനാടന്‍ പറങ്കിമല' എന്ന കൃതിയില്‍ അക എന്ന ക്ദാപാത്രത്തിനുമുന്നില്‍ നാണിയെ അവതരിദിക്കുന്നത്‌ നോക്കാം. അവന്‍ അവളെക 3. ഒട്ടിയ കവിൾത്തടങ്ങൾ ക 3. കൊഴുത്തു കുലച്ച മുടി, നീ സുന്ദരമായ കഴുത്തുക 3. ഉന്തിയ മാറു ക 3. മാറിനടിയില്‍ ജമ്പറിനടി യില്‍ മാനിറമുള്ള വയറുക 3. വയറിന്റെ ഭാഗത്തു കുഴിഞ്ഞ ഭംഗിയുള്ള പൊക്കിള് ക 3. കള്ളിമു നടിയില്‍ കാലുകളുടെ നിഴലു ക 3 (ക്രാക്കനാ sad, 1971: 36). ഉടല്‍ദര്‍ശനം പുരുഷ കാഴ്ചകളുടെ പ്രതിഷഘനമാണ്‌. പുരുഷന്റെ ഈ കാഴ്ച ക ഠാവാം വത്സല ഉടലിനെ ഭയക്കുന്നത്‌. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വത്സല ഉടല്‍ കാഴ്ചകളിലേക്ക്‌ വഴുതി വീഴുന്നദുമ - നെല്‌; ആദഗ്നയം, കൂമന്‍ കൊല്ലി” എന്നീ നോവലുകളില്‍ കാണാത്ത ഒരു രംഗമാണ്‌ ചാവേറിലമുള്ളത്‌. ശരറാന്തലിന്റെ പ്രകാശ ത്തില്‍ അവളുടെ മുലകള്‍ കമിഴ്ത്തിവെച്ച എണ്ണച്ചിരട്ുകള്‍പോലെ തിളങ്ങി (വത്സല, 176 1991: 6) എന്നിങ്ങനെ പ്രകൃതിദത്തസയനുര്യത്തിന്റെ നനനദൃശ്യം അനാവരണം ചെയ്യകെ ടുന്ന . സ്ത്രീകള്‍ പറയാന്‍ പാടില്ലാത്തതും എഴുതാന്‍ പാടില്ലാത്തതുമായ ഒരു ലോകം എന്നും എഴുത്തുകാരികള്‍ക്കു മന്നില്‍ നിലനിന്നിരുന്നു. തന്റെ മുന്നിലുള്ള അരുതായ്മകളെ എതിര്‍ത്തുനിന്നിട്ടു ൦ വത്സല. ശങ്കരന്‍ നായനാര്‍ ഗരിയെ (ചാവേര്‍) (പാപിക്കാനൊരദങ്ങുമ്പോള്‍ അയാളുടെ വാശിയേറിയ കിതകുമാത്രം മുറിയില്‍ മുഴങ്ങി. എദ്യിച്ച വിരലുകളുടെ പിടിയില്‍ വഴങ്ങാത്ത മുലകള്‍ അയാളെ ചൊടികിച്ചു. അവ ദ്യഡ്മായിരുന്ന). അപൂര്‍വ്വമായൊരു ആസുരഭാവം കൈക്കൊ “ഒരു മൃഗത്തെഷോലെ അയാള്‍ മുര 3 (പു. 69). സ്തീയുടെ (്രതിഷേധം വെളികെടുത്തമുന്ന തരത്തിലുള്ള വിപരീത ചി(തീകര ണത്തെയും വത്സല സാധ്യമാക്കുന്ന. അവ ദ്യഡ്രമായിരുന്നു എന്ന വാക്യം മുലകളുടെ ദാര്‍ഡ്്യത്തെക്കാള്‍ സ്ത്രീമനസ്സിന്റെ ചെറുത്തുനില്‍ഷാണ്‌ വെളിച്ചകെടുത്തുന്നത്‌. മന സിന്റയും ശരീരത്തിന്റെയും ഏകാത്മക ഭാവത്തെ ചി(തീകരിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. എന്നാല്‍ ധര്‍മ്മപുരാണത്തില്‍ ഒ.വി.വിജയൻ എഴുതുന്നത്‌ ഭനോക്കു ക. ദുഃഖമന്ത്രി രുമണ്വാന്‍ ലാവണ്യയുമായി രതിവേഴ്ച നടത്തുന്നതിനുമുമ്പ്‌ അവളെ സമീപിക്കുകയാണ. അയാള്‍ പതുക്കെ പതുക്കെ അടുക്കളയിലേക്ക്‌ കടന്നുവന്ന്‌ ലാവണ്യ എന്നു പേരുള്ള അടുക്കളക്കാരിയുടെ A3elallsl gig (വിജയന്‍, 2000: 60). അയാള്‍ പിന്നീട്‌ അവളോട്‌ പറയുന്നു ഇരുപതുകൊല്ലം മുമ്പ്‌ നിന്റെ മുലകള്‍ ഇത്തിരിയായിരുന്ന (പറ്റൂ, 60), ശരീരാവയവങ്ങളുടെ പൂരുഷകാഴ്ച ആസ്വാദനത്തിഭ്റേതാണ്‌. പ്രതിരാധന ത്തിന്റെ വശ്യസയന്ദര്യം വത്സല സ്ത്രീത്വവുമായി ബന്ധകെടുത്തുന്നുവെങ്കില്‍ ഒ.വി.വിജ 177 യന്‌ പെണ്ണിനെ പ്രാപിക്കാനുള്ള ഉഠര്‍ജ്ജമായി മാറുകയാണ്‌ ചെയ്യുന്നത്‌. പൂുരുഷകാ ഴ്ചകളില്‍ നിന്ന്‌ ഭവറിട്ടു നില്‍ക്കുന്നതാണ്‌ വത്സലയുടെ സ്ത്രീവര്‍ണ്ണന എന്നു വ്യക്ത മാകുന്ന. സ്ത്രീശരീരത്തിലേക്കു കടക്കാത്ത, സത്വബോധമുണര്‍ത്തുന്ന വര്‍ണ്ണനകളാണ്‌ വത്സലക്ക്‌ താല്പര്യം. പമങ്കുന്നത്തെ അമ്മിണിയെ (കൂമന്‍കൊല്ലി) വര്‍ണ്ണിക്കുഭമ്പാള്‍ സന്ദര്യഷടകങ്ങള്‍ക്കു മാറ്റം വരുന്ന - അമ്മിണി സുന്ദരിയാണ്‌. അമ്മിണി പദൂങ്കുന്നത്തെ കന്നിക്കനിയാണ്‌. അമ്മിണി വീട്ടിലിരുന്ന്‌ കാവ്യവും സംസ്കൃതവും പഠിച്ചിട്ടു ൦” (വത്സല, 2000:, 26), ഒരു വ്യക്തിയുടെ സനദര്യം ബാഹ്യസയനദര്യം മാ്രമല്ല എന്നു തുറന്നു കാണിക്കുന്നു വത്സല. പ്ൂരുഷവര്‍ണ്ണനയിലും വത്സല മാറിനില്‍ക്കുന്നില്ല എന്നു കാണാം. പുരുഷശരീ രത്തെ നോക്കിക്കാണുന്നതില്‍ സാഹിത്യലോകം എന്നും പിന്നിലാണ്‌ നിലകൊ ത്‌. വത്സല പുരുഷനെ നോക്കിക്ക ത്‌ പെണ്‍മനസ്സിന്റെ പുരുഷ സങ്കല്‍ഷത്തില്‍ നിന്നു കൊ ാഠാണ. നെടിയ ശരീരം. പൊടിപുര വേഷം വെറുതെയല്ല എല്ഛാവരുമിവനെ കാട്ടാന മല്ലന്‍ എന്നുവിളിക്കുന്നത്‌ (വത്സല, 1999: പദ. 8). നീ ദുനിവര്‍ന്ന ആരോഗ്യമുള്ള പുരുഷനെ സ്രതീകള്‍ ആരാധനയോടെ നോക്കുന്നു. സുനന്ദ (കൂമന്‍കൊല്ലി) ബാലന്‍നമ്പ്യാരെ കാണുന്നതും അതേ രീതിയി ലാണ്‌. അറ്റം കൂര്‍ത്ത വലിയ മുക്ക്‌. വലിയ മീശ. മീശക്കാട്ടില്‍ പതിയിരിക്കുന്ന മന്ദസ്മിതം ajo ചറ ദുകള്‍, കലങ്ങിയ കണ്ണുകള്‍, ക്ഷൌരം ചെയ്യാന്‍ വൈകിയ മുഖം (വത്സല, 2000; 69), വത്സലയുടെ കാഴ്ച പുരുഷസങ്കല്പത്തിന്റെ വര്‍ണ്ണം തേടുന്നവയാണ്‌. ബനദി ഡാനിദയലച്ചനെ (കുൂമൻകൊല്ി) കാണുന്നതും ശ്രദ്ധേയമാണ്‌. “ഡാനിയേലിന്റെ നീലിമ പടര്‍ന്ന കവിളുകളും കടഞ്ഞെടുത്ത കഴുത്തും എത്ര സുന്ദരമാണ്‌ (പടു. 129), കരമത്തും ശക്തിയും കല്പിക്കുന്ന പറുരുഷകാഴ്ചകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന 178 വത്സലയുടെ പറുരുഷസങ്കല്പം. എഴുത്തുകാരന്മാര്‍ സ്ത്രീയുമായി ബന്ധാകെടുമ്പോള്‍ പ്ൂരുഷനു കാണുന്ന കരുത്തും ശക്തിയുമല്ല വത്സല കാണുന്ന പുരുഷനുള്ളത്‌. സ്തീയുടെ വേറിട്ട പറുരുഷകാഴ്ചകളും വത്സലയുടെ നോവലില്‍ കാണാം. 4.3. സാമദൃഹ്യാവസ്കള്‍ 4.3.1. കൂടുംബം ഭാര്യ, ഭര്‍ത്താവ്‌, മക്കള്‍ ഇവരടങ്ങുന്ന കൂടുംബഘഷടനയാണ്‌ വത്സലയമടേത്‌. ജന്മി, കുടിയാന്‍, മധ്യവര്‍ഗ്ഗ കുടുംബങ്ങളെ വത്സലയുടെ നോവലില്‍ ക ത്താം. 'നെല്കില്‍ ദമലാളന്റെയും അടിയാന്റെയും കുടുംബങ്ങങാണ്‌ ഉള്ളത്‌. മേലാള കൂടുംബങ്ങളേക്കാള്‍ അടിയാന്‍ കുടുംബമാണ്‌ നെല്ലി'ലുള്ളത്‌. സാവിത്രി വാരസ്യാരും കുടുംബവും ഗോപാലവാര്യരും കുടുംബവും അച്യുതൻ നമ്പൂതിരിയും കുടുംബവും എന്നിവരാണ്‌ പ്രധാന ജന്മികുടുംബങ്ങള്‍. ചറം ലീ, മല്ചന്‍, ചാത്തന്‍, ജവനി, വട്ട, വളളി എന്നിവരുടെ കുടുംബങ്ങളാണ്‌ അടിയാന്‍ കുടുംബങ്ങള്‍. ആദ്നയ ത്തില്‍ അടിയാൻ കുടുംബങ്ങള്‍ കുറവാണ്‌. കുങ്കിയുടെയും കുറിച്യന്‍ ചന്തക്ന്റെയും കുടുംബം മാത്ര മാണ്‌ ആഗശ്േേയത്തിലുള്ളത്‌. മധ്യവര്‍ഗ്ഗ മേലാള കൂടുംബങ്ങങാണ്‌ ഏദറയും. 'കൂമന്‍കൊല്ലി'യില്‍ ബനദിയും പേമ്പിയും മാ്രമാണ്‌ കുടുംബഭത്താടെ രംഗത്തൂവ രുന്ന ആദിവാസികള്‍. മറ്റ കുടുംബങ്ങളെല്ലാം ജന്മികുടുംബങ്ങളാണ്‌. ചാദവറിലെ കുടുംബങ്ങള്‍ ജന്മി കുടുംബങ്ങളും കുടിയാന്‍ കുടുംബങ്ങളുമാണ്‌. കുടിയാന്‍ കൂടുംബങ്ങങാണ്‌ അധികവും കടന്നുവരുന്നത്‌. നെല്ല്‌, ആഗ്നേയം, കൂമന്‍കൊട്ടി, ചാവേര്‍ എന്നീകൃതികള്‍ കാര്‍ഷിക വ്യത്തിയുമായി നിലനില്ക്കുന്ന കുടുംബങ്ങ ദായാണ്‌ ചിത്രീകരിക്കകെടുന്നത്‌. എന്നാല്‍ നഗരത്തിന്റെ സംസ്കാരവും സത്തയു മുള്‍ക്കൊ “തൊഴില്‍ ചെയ്യുന്ന സ്തീകളും പറുരുഷന്മാരുമുള്ള കുടുംബമാണ്‌ പാള യത്തിലുളളത്‌. (കിസ്ത്യന്‍ പരിസരത്തു വിരിയുന്ന വിദ്യാസമ്പന്ന കറുടുംബമാണ്‌ റോസ്മേരിയുടെ ആകാശങ്ങള്‍ കാഴ്ചവെക്കുന്നത്‌. ശീലിലമായ കറുടുംബബന്ധങ്ങളാണ്‌ ജന്മികുടുംബങ്ങളില്‍ കാണുന്നത്‌. അടി യാന്‍, കുടിയാന്‍ ബന്ധങ്ങളില്‍ വ്യക്തി ബന്ധത്തിന്റെ ഭാര്യഭര്‍ത്യ ബന്ധത്തിന്റെ, കെട്ടുറക്‌ പ്രകടമാണ്‌. നെല്കിലെ സാവിത്രി വാരസ്യാരും ദാമുവാര്യരും കെട്ടുറകില്ലാത്ത ബന്ധം മുന്നോട്ടു കൊ ദുപോകമന്നവരാണ്‌. സുനന്ദയും ചിന്നമ്മു (ബ്ാഹകണിയ 179 മ്മയും (കൂമന്‍കൊല്ലി) ഉണിക്കാളി ഉച്ചിര, രുക്മിണി (ചാവേര്‍) എന്നിവരും wlidlaiaow കടുടുംബബന്ധമാണ്‌ പറുലര്‍ത്തിഷോരുന്നത്‌. ഏതുതരത്തിലുള്ള ബന്ധങ്ങള്‍ നിലനി ന്നാലും കുടുംബത്തിന്റേയും കുടുംബവുമായി ബന്ധകെട്ടുനില്‍ക്കുന്നതിന്റേയും മുഴുവന്‍ ഉത്തരവാദിത്തങ്ങളും സ്ര്തീകൾ ഏറ്റെടുക്കുന്നു - സ്രതീകേ(്ദരിതങ്ങളാണ്‌ വത്സലയുടെ നോവലുകളിലധികവും. സ്രതീപുരുഷസ മത്വം ജന്മി, മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളിലില്െങ്കിലും കീഴാള, കുടിയാൻ കുടുംബങ്ങളില്‍ ഒരു പരിധിവരെ നിലനിന്നിരുന്നു. മക്കത്തായ ദായ്രകമവും മരുമക്കത്തായ ദായ (കമവും പറുലര്‍ത്തികഷോരുന്ന കുടുംബങ്ങളു - മരുമക്കത്തായ ദായ്രകമത്തിലെ സ്ത്രീകള്‍ അമ്മാവര്റഭയോ സഹാദരന്റെയോ ഭരണത്തില്‍ കീഴിലാണ്‌. കുടുംബജീവി തത്തിന്‌ ര ദുതരത്തിലുള്ള ങ്ങള്‍ ഉളവാക്കിയ സ്രമ്പദായമാണ്‌ മരുമക്കത്തായം. മരുമക്കത്തായത്തില്‍ നിന്നു മാറുന്ന പരിവര്‍ത്തന കാലഘട്ടമാണ്‌ ചാവേറിലുള്ളത്‌. ഉച്ചിരയും ഗയരിയുമെല്ലാം തറവാട്ടില്‍ നിന്ന്‌ ഭര്‍തൃഗ്ൃഹത്തിലേക്ക്‌ താമസം മാറിയവരാ ണ. ഭര്‍ത്താക്കന്മാരുടെ തൊഴിലോ വരുമാനമോ അത്തരം സാഹചര്യത്തിന്‌ കളമൊ രൂുക്കി. ശ്കരന്‍നായനാര്‍ നാടുവിട്ടു പോവുകയും തൊഴില്‍ ചെയ്ത്‌ വരുമാനമു 9 ക്കിത്തിരികെവരികയും ചെയ്തിട്ടാണ്‌ ഗരരിയെ വിവാഹം കഴിച്ചതും വേറെ വീടു വെച്ചു മാറിയതും. രുക്മിണിയുടെ ഭര്‍ത്താവായ കോമൻനായര്‍ക്ക്‌ വരുമാനമില്കാ ത്തതു മൂലം അമ്മാവന്റെ അധികാരത്തില്‍ സംബന്ധമേര്‍കാടുമായി ഒതുങ്ങിക്കു ടാനേ കഴിഞ്ഞു. കുടംബത്തില്‍ മനസ്സും ശരീരവും ഉത്തരവാദിത്തങ്ങളും പങ്കുവെക്കകെടണം. ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കല്‍ വത്സലയുടെ കുടുംബത്തില്‍ നടക്കുന്നില്ല. അതുകൊ ൦“ തന്നെ കൂടംബാധികാരവ്യവസ്ധയില്‍ വീര്‍ഷ്ടുമുട്ടുന്ന സ്രതീകദാപാത്ര അളാണധികവും. നെല്കി'ലെ സാവിത്രിവാരസ്യാര്‍, ചിന്നമ്മു(ബാഹഛണിയമ്മ (കടൃമന്‍കൊ ലീ) റോസ്മേരിയുടെ അമ്മ എന്നിവര്‍ പുരുഷാധിപത്യത്തിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നവ രാണ്‌. കുടുംബവ്യവസ്ഥയെ പൊളിക്കാന്‍ ആരും തയ്യാറാവുന്നില്ല. ആരും നോക്കാനി ലാത്ത കുടുംബത്തില്‍ ദാരിരദ്യമനുഭവിക്കുന്നു “ സാവിത്രി വാരസ്യാര്‍. ദാമമുവാര്യര്‍ പായ്‌ നെയത്തില്‍ ജീവിതം കഒ ത്തുന്നു. കുടുംബം നിലനിര്‍ത്താന്‍ പാടുപെടുന്ന സാവീത്രിവാരസ്യാര്‍ ഒരു താങ്ങിനായി അഷോള്‍ കടന്നുവന്ന രാഘവനായരെ ആശ്ര യിക്കുന്ന - 180 കടുടുംബത്തിനുവ 1 ജീവിതം ഉഴിഞ്ഞുവെച്ച കദാപാത്രമാണ്‌ നങ്ങേമ (ആ GMM). നങ്ങേമക്ക്‌ അച്ഛനില്ലാത്ത ര മദുമക്കളെ പോറ്റേ വന്നു. ആങ്ങളയും നാത്തൂനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന അവര്‍. നങ്ങമയെകോലെ കുടുംബത്തിലെ പുരുഷാധികാരവ്യവസ്ഥയില്‍ കഴിഭയ വന്നിട്ടില്ല 'കൂമൻകൊല്ലി' യിലെ ചിന്നമ്മുഗ്രാകണിയമ്മക്കും. ഭര്‍ത്താവിന്റെ നിരുത്തരവാദിത്തം കൊ റവീടുനിറയെ മക്കളുള്ള ആ അമ്മ കുടുംബം പറുലര്‍ത്താന്‍ പാടുപെടുന്ന - സാധാരണ കുടുംബങ്ങളില്‍ കാണുന്ന കാണാക്ണികള്‍ മാത്രമല്യ അവര്‍ക്ക്‌ എടു്കേ വന്നത്‌. പശുവിനെ പോറ്റല്‍, കൃഷി ഇവയുടെയൊക്കെ മേല്‍നോട്ടം വഹിക്കുന്നത്‌ ചിന്നമ്മു(ബാഛണിയമ്മയാണ്‌. ഭറാോസ്മേരിയുടെ ആകാശങ്ങള്‍' എന്ന നോവലില്‍ ദറോസ്ദമരിയുടെ അമ്മ അദ്ധ്വാനിച്ചു ാക്കുന്നതെല്ഛാം മദ്യപനായ ഭര്‍ത്താവ്‌ വിറ്റുകു ടിക്കുഭ്പോഴും ഭരാഗത്തിന്റെയും അവശതയുടേയും പിടിയിലായിരുന്നു. അമ്മ നന്നേ അവശയായിരിക്കും. അവലംബമില്ലാത്ത ലത പോലെയായിരുന്നു അമ്മ. താങ്ങി ല്ലാതെ ഒരു കുടുംബത്തിന്റെ ഭാരം ചുമന്നു. ഇഷോള്‍ പട്ടുപോയി” (പ. 5). മക്കള്‍ക്കു വേ 1 ജീവിക്കാന്‍ ദ്രരിതയായ അമ്മയാണവര്‍. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ പേദറേ വന്നിട്ടും ചുമട്‌ താഴെയിറക്കാന്‍ സ്രതീകലാപാത്രങ്ങളൊന്നറും (ശമി ച്ചകാണുന്നില്ല. ദാമ്പത്യത്തില്‍ അസംതൃപ്തി സംഭവിക്കുന്നത്‌ കുടംബഛിരദ്രത്തിന്റെ സൂചന യാവുന്നു : എഷോള്‍ വേണമെങ്കിലും ഛിറ്ദമായേക്കാവുന്ന കുടുംബഘടനയില്‍ നിന്നും ഒരിക്കലും വത്സലയുടെ സ്ത്രീകള്‍പുറത്തുദപാവുന്നില്ല.. ഭര്‍ത്താവിനോ ടൊത്ത്‌ ഒത്തുതീര്‍കില്‍ ജീവിക്കാന്‍ തയ്യാറാവുന്ന സ്ത്രീകളാണ്‌ നെല്ി'ലെ സാവിത്രിവാരസ്യാര്‍. കൂമന്‍കൊല്ലി'യിലെ ചിന്നമ്മു(ബാഛകണിയമ്മ, ചാവേറി'ലെ ഗരി, ഉണിക്കാളിയമ്മ, പാളയത്തിലെ അങമ്മുക്കുട്ടിടീച്ചര്‍ തുടങ്ങിയവരെല്ലാം. ഭര്‍ത്താവിന്റെ അനാരോഗ്യം, ദുഷ്ടത, (പവാസജീവിതം എന്നിവയും ഇതിനുകാരണമാവാറട - അത്യ പ്തമായ ദാമ്പത്യ ബന്ധത്തെ അതിജീവിച്ചാണ്‌ മിക്ക കറുടുംബങ്ങളും മമുന്നോട്ടുനീങ്ങു ന്നത്‌. കുടുംബം എന്നത്‌ സ്ത്രീയെ തളച്ചിടാനുള്ള ഇടമായിത്തീരാറ . അങ്ങനെ യൊരിടം നഷ്ടകെടുത്തി ജീവിതത്തിന്റെ ഉര്‍ജ്ജം തിരികെ പിടിച്ച കധാപാത്രമാണ്‌ കുറുമാട്ടി (നെല്‌) തന്നെയും മകളേയും ഉപേക്ഷിച്ചുപോയ ചാത്തനെ തിരികെ സ്വീക 181 രിക്കാന്‍ കുറുമാട്ടി തയ്യാറാകുന്നില്ല. പരമ്പരാഗത കുടുംബയസങ്കല്പത്തിഭനറ്റ ആഘാത മാണ്‌ കൂറുമാട്ടിയുടെ തീരുമാനം. ഭര്‍ത്താവ്‌ എഷോള്‍ തീിരിച്ചദുവന്നാലറും സ്വീകരി ക്കാന്‍ തയ്യാറായ ഭാര്യമാരുടെ കൂട്ടത്തിലല്ല കുറമമാട്ടി. സുനന്ദയും (കൂമന്‍കൊമദ്ദി) ചെമ്മരത്തിയും (ചാവേര്‍) കുടുംബം എന്ന ചട്ടക്കൂട്ടിൽ തളഞ്ഞുകിടക്കാന്‍ ആഗ്രഹി ക്കാത്തവരാണ്‌. വിവാഹത്തിലെത്തി നില്‍ക്കാത്ത സ്ഭനഹത്തിന്റെയും വിശ്വാസത്തി ന്റെയും പ്രതിരൂപമാണ്‌ ചെമ്മരത്തി (ചാവേര്‍). പാതിവ്രത്യമെന്ന കുടുംബ സങ്ക ലപ്ത്തെ അതിജീവിച്ച കധാപാര്തമാണ സുനന്ദ. ഒരിക്കലും അടയ്ക്കാത്ത വാതായാന ങ്ങള്‍ കുമന്‍കൊദ്ിക്കാര്‍ക്കുഭവ 1 സുനന്ദ ഒരുക്കിയിരുന്നു. തുല്യ അദ്ധയയാനവറും തുല്യ പങ്കാളിത്തവും കുടുംബങ്ങളില്‍ കാണുന്നത്‌ (ഗാമ ങ്ങളില്‍ മാത്രമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ തൊഴിലിനുപോയി വരുമാനം കൊ ദുവ രുന്ന കുുടുംബങ്ങളില്‍പോലും പാചകം, കുട്ടികളുടെ സംരക്ഷണം എന്നിവ സ്ത്രീകള്‍ക്കുമാഗ്രം പറഞ്ഞുവെച്ചവയാണ്‌. നെല്കിലെ അടിയാന്മാര്‍ തൊഴിദില്ലാത്ത ദിവസങ്ങളില്‍ പട്ടിണി കിടക്കുന്നവരാണ. പട്ടിണി രിവസങ്ങളില്‍ ചക്ദുനുള്ളൂവാനും am ര്‍നെകിടിക്കാനും സ്ത്രീകള്‍ രംഗത്തിറങ്ങുന്നറു. ചാവേറി'ലെ കുടിയാന്‍ കുടുംബ ങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ മാത്രമല്ല, സമരങ്ങളിലും സ്ര്തീപുരുഷന്മാര്‍ ഒന്നിച്ചു (പവര്‍ത്തിക്കുന്നു : കേളോര്‍മനാശാരിയും ചിരുതേയിയമ്മയും സ്വാതന്ത്രസമര ത്തില്‍ പകെടുക്കുന്നു - വിവാഹമെന്നത്‌ സ്ത്രീയെ ഒരു കുടുംബപടത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റി സ്ഥാപിക്കുന്ന പ്രക്രിയയാണ്‌. സ്വന്തമായി തുടര്‍ന്നദുവന്ന ജീവിത്രകമത്തില്‍ നിന്നും പാടേ പറിച്ചു നടുന്ന റ്രകിയയാണത. പരിചയിച്ചതും അനദവദരിച്ചതുമായ സാഹചര്യങ്ങളെ മറന്ന്‌ പുതിയതും പരിചയമില്ലാത്തതുമായ സാഹചര്യത്തിലേക്കുളള പ്റിച്ചുനടല്‍. പുരുഷന്‍ തന്റെ വൃക്തിത്വത്തിനിടിവുവരാത്ത സാഹചര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ സ്തീ വഴങ്ങിക്കൊടുഭ്ക വ്യക്തിത്വമായി പരിണമിക്കുന്നു. സ്വന്തം ഇഷ്ടത്തിനും താല്‍പര്യത്തിനും അനമസരിച്ച്‌ വിവാഹം നടക്കാതെ വരുമ്പോള്‍ സ്ത്രീക്ക്‌ സ്വത്വബോധം നഷ്ടമാകുന്ന കാഴ്ചയാണ്‌ കാണുന്നത്‌. മല്ലനും മാരയും (നെല) വിവാഹിതരാകുന്നത്‌ സ്വന്തം താല്‍പര്യങ്ങള്‍ സംരക്കിച്ചുകൊ ാണ്‌. അവര്‍ നിര്‍മ്മിച്ച പുതിയ കുടുംബത്തില്‍ സ്വതന്ത്രരാണ്‌ അവര്‍. നിലനിന്നിരമന്ന ക3ുടുംബബോധത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കുടുംബമാണവരുടേത. മരമമക്ക 182 ത്തായം സ്വന്തം വീട്ടില്‍ സ്തീയെ നിലനിര്‍ത്തുന്ന സ്രമ്പദായമാണെങ്കിലമും അമ്മാവൻ ഭരണത്തിനുകീടില്‍ തന്നെയായിരുന്നു സ്ത്രീകള്‍. രുകമിണി, (ചാഭവര്‍) അമ്മാവന്റെ ആജഞയനുസരിച്ച്‌ ജീവിക്കുന്നവളാണ്‌. ഭര്‍ത്താവിന്റെയും അമ്മാവന്റെയും അധികാ ര വടംവലിയില്‍ ജീവിതം ഹോമിക്കേ വന്നു രുകമിണിക്ക. വിവാഹങ്ങള്‍ സ്തീകള്‍ക്ക്‌ പ്ല സ്വത്വങ്ങളാണ്‌ നിര്‍മ്മിച്ചുകൊടുക്കമന്നത്‌. കൂടുവിട്ട്‌ കൂടുമാറുന്ന സ്ത്രീയുടെ സമമൃലമാറ്റം അവളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നതായികാണാം. അദ്ധ്യാനത്തിന്റെയും ദാരിദയത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കിടയില്‍ കുടുംബ ബന്ധങ്ങള്‍ക്ക്‌ കെട്ടുറഷു കുറഞ്ഞുകാണുന്നു. നെല്കിലെ വാരസ്യാരുടെ കുടംബം ഭാര്യ-ഭര്‍ത്ത്യ ബന്ധത്തിന്റെ ശിദിലമായ അവസ്ഥയെ ചിത്രീകരിക്കുന്ന “© ഈ ശൈ്രൈില്യാവസ്ധ മറ്റു നോവലുകളിലും രൂപാന്തരകെടടിട്ട - കുടുംബത്തിന്റെ ശൈില്യം കദാപാത്രങ്ങളുടെ ഭാവിയെ ബാധിക്കുന്നു - ഉണ്ണി (നെല്‌) യുടെ അതി ക്രമവും അക്ു (ആദഭഗനയം)വിന്റെ എടുത്തുചാട്ടവും അതിന്റെ ഘലവമായാണ്‌ കടന്നു വരുന്നതെന്ന്‌ സൂചന ലഭിക്കുന്നു. കുടുംബേതര ബന്ധങ്ങള്‍ക്ക്‌ പറുരൂഷന്മാര്‍ പ്രാ ധാന്യം കൊടുക്കുന്നു : നെല്കി'ലെ പ്രധാന ക്ദാപാത്രങ്ങളായ മല്ലന്‍, രാഷവന്‍നാ യര്‍, ദാമുവാര്യര്‍ തുടങ്ങിയവരൊഴികെ മറ്റു നോവലുകളിലെ പുരുഷകദാപാത്രങ്ങള്‍ അധികവും കുടംബത്തിനുപദുറത്ത്‌ ബന്ധം സ്ഥാപിക്കുന്നവരാണ്‌: ചാവേറി'ല്‍ പട്ട ലറും മറ്റു ജന്മിമാരും കുടംബത്തിനുപുറത്ത്‌ ബന്ധം സ്ഥാപിക്കുന്ന; - സ്ത്രീകള്‍ കുടുംബത്തില്‍ ഒതുങ്ങിനില്ക്കുഭമ്പോള്‍ പുരുഷകദാപാത്രങ്ങളെല്ലാം കുടംബത്തിനു പുറത്ത്‌ ഇടം ക ത്തമുന്നവരാണ്‌. തൊഴിലുള്ളതുകൊ റ“ പാളയത്തിലെ അദ്ധ്യാപി കമാരെല്ലാം കോട്ടക്കുള്ളില്‍ ജീവിതം ക ത്തുന്നു. വീടും വീടുമായി ബന്ധകെട്ടുനി ല്ക്കമുന്ന ഇടങ്ങളും തൊഴില്‍ശാലയുമല്കാതെ സ്രതീകള്‍ ഒരു പൊതു വ്യവഹാരസ്ഥല ത്തേക്ക്‌ എത്തിച്ചേരുന്നില്. ആദിവാസികള്‍ അദ്ധ്വാനത്തിലും ആദഘോഷത്തിലും ആചാരാനുഷ്ഠാനങ്ങളിലും കൂടുംബദത്താടെ പങ്കെടുത്തുപോരമുന്ന - നെല്കില്‍ ആറാട്ടിനുപോകുന്ന ആദിവാസി കുടുംബങ്ങളും കാക്കകുല ആഘോഷിക്കുന്ന കുടും ബങ്ങളും ശ്രദ്ധേയമാണ്‌. ഉല്‍സവക്റമ്പുകള്‍ ആദിവാസികുടുംബങ്ങളുടെ കൂട്ടായ്മ യുടെ ഇടങ്ങളായിരുന്നറുവെങ്കില്‍ ജന്മിമാര്‍ക്ക്‌ അടിമക്കച്ചവടത്തിന്‌ സാധ്യത നല്കുന്ന വ്യാപാരകേന്ദ്രങ്ങളായിരുന്നു. രാഷവന്‍നായര്‍ മല്ലനെ വിലക്കെടുക്കുന്നത്‌ ഈ ഉല്‍സ വസ്ഥലത്ത്‌ വെച്ചാണ്‌. 183 കുടുംബത്തിനുള്ളില്‍ പീഡനകലകള്‍ തെളിഞ്ഞുവരുന്നത്‌ റോസ്ദമരിയറുടെ ആകാശങ്ങള്‍ എന്ന നോവലില്‍ മാത്രമാണ്‌. മദ്യപാനം കൊ 3 ഠകുൂന്ന അധികാര പ്രയോഗമാണ്‌ അവിടെയുള്ളത്‌. റോസ്ദ്േരിക്ക്‌ അച്ഛനില്‍ നിന്ന്‌ ലൈംഗിക പീഡനവും ഏല്ക്കേ വരുന്നു - കുടുംബനാജന്റെ അഭാവംകൊ ൦ കുട്ടികള്‍ വഴിതെറ്റിഷോ കൂന്നുവെന്ന്‌ ആഗ്നയത്തില്‍ കാണുന്നു - അച്ഛനില്ലാത്ത കുട്ടിയെ നിയന്ത്രിക്കാന്‍ നങ്ങേമക്ക്‌ കഴിയുന്നില്ല എന്ന സൂചനയും കടന്നു വരുന്നു - ഒരു സ്ത്രീയുടെ നിയന്ത്രണത്തില്‍ കുടുംബകാര്യങ്ങള്‍ മുദന്നോട്ടുപോകില്ല എന്ന വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്‌ നങ്ങേമ ചെയ്യുന്നത്‌. ജന്മികുടുംബങ്ങളിലെ സ്തീകള്‍ ഒരിക്കലും പുറ ത്തിറങ്ങുന്നില്ല. വീടും ചുറ്റുപാടും മാത്രമാണ്‌ അവരുടെ ലോകം. പരമ്പരാഗത രീതി വിട്ട്‌ നങ്ങമ വയനാടൻ മല ചവിട്ടുന്നു - കാക്കനാടന്റെ ഒറോതയുടെ അദ്ധ്വാന ത്തിന്റെ കരുത്ത്‌ നങ്ങേമയിലും പ്രകടമാണ്‌. 4.3.2. ജാതി ഒരു വ്യക്തിയുടെ സാമൃഹികമായ ഇടം നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ വിദ്യാ ഭ്യാസം, തൊഴില്‍, ജാതി, വിനോദം, കടുംബസ്ധിതി എന്നിവയാണ്‌. തൊഴില്‍ വരമുമാ നമാര്‍ഗ്ഗമാവുകയും വരുമാനം ഒരു വ്യക്തിയുടെ സാമൃഹ്യാവസ്ഥയെ വെളികെടുത്തു കയം ചെയ്യുന്നു. വിദ്യാഭ്യാസം ഒരു വ്യക്തിയെ പൂതിയ സാമൂഹ്ൃക്രമത്തിലെ മദുഖ്യധാ രയിൽ എത്തിക്കുന്നു. ജാതിയും മതവും വ്യവസ്ഥിതിയുമെല്ലാം വ്യക്തിയെ നിര്‍ണ്ണയി ക്കുന്ന സാമൃഹ്ൃഘടകങ്ങളാണ്‌. മനദൃഷ്യന്‌ സാമദൃഹ്യമായ വിലക്ക്‌ ഏര്‍ദെടുത്തുന്നതി ന്റെയും ജാതിയുടെയും പേരില്‍ തമ്മില്‍ തല്മുന്നതിന്റെയും ്രരണകള്‍ കം ത്തു കയും അവയുടെ വ്യവസ്ഥാപിത മൂല്യത്തെ തകര്‍ക്കുകയും ചെയ്യുക എന്നത്‌ വത്സല യുടെ രചനകളിലു “ ആഗ്നേയം, കൂമന്‍കൊല്ലി, ചാവേര്‍ എന്നീ കൃതികള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. ജാതിയുടെ പേരില്‍ പൂര്‍ണ്ണ അടിമത്തം അനുഭവിച്ച ഒരു ജനത യുടെ ഉദ്ധാരണം ആഗ്നേയം ലക്ഷ്യമിടുന്ന. ജാതിമത ചിന്തകള്‍ പാടേ തൂത്തെറിയാ നുള്ള (ശ്രമങ്ങളാണ്‌ ചാവേറി'ല്‍ കാണുന്നത്‌. കൂമൻകൊല്ലിയില്‍ ഹിന്ദുത്വ അജ നട കില്‍ വരുത്താനുള്ള ശ്രമങ്ങളെ കണക്ുറ്റദ പരിഹസിക്കുന്നുുമു * കുടിയേറ്റക്കാരെ സംബന്ധിച്ചിടഭത്താളം ജീവിതത്തിനു ഭവ വിയുള്ള അലച്ചി ലാണ്‌ (്രധാനം. അവിടെ ജാതിമത ചിന്തയുടെ പരിഗണന കൊടുക്ക ഒരു 184 സന്ദര്‍ഭംപോലും ൭ ഠകുന്നില്ല. നങ്ങമഅന്തര്‍ജനം (ആഗ്നേയം) അടിയാത്തി കൂങ്കി യുമായി ഇടപഴകുന്നതും അവളോടൊന്നിച്ച്‌ നടക്കുന്നതും ജാതിചിന്തവെടിഞ്ഞാണ്‌. കടങ്കിയുടെ മകള്‍ക്ക്‌ പ്രസവ വേദനയു ഠാവുമ്പോള്‍ സഹായത്തിനായി ചന്തനെ വിളിക്കാന്‍ പറയുന്നത്‌ കുമങ്കിക്ക്‌ ഇഷ്ടമാകുന്നില്ല. ജാതിപോവുമെന്ന്‌ ഭയക്െടുന്ന കമങ്കിയോട്‌ ചന്തന്‍ ഏറിയാ നിന്റെയും മകളുടെയും ജാതി പോണോങ്കില്‍ പോട്ടെ, പ്രാണന്‍ ോവില്ലല്ലോ (വത്സല, 1998: 81). എന്നാണ്‌ നങ്ങമഅന്തര്‍ജനം പറയുന്നത. മനുഷ്യജീവിതത്തേക്കാള്‍ ജാതിക്ക വില കരല്‍പിക്കറുന്ന മദൃല്യത്തിനെതിരെ പോരാടുന്നു “ നങ്ങേമ. അന്യരുടെ കാര്യം വരു മ്പോള്‍ മാ(്രമല്ല സ്വന്തം മകന്റെ വിദ്യാഭ്യാസ കാര്യത്തിലും നഭങ്ങമ ഈ നിര്‍ബന്ധ ബുദ്ധികാഞിക്കുന്നു. അടിയാന്മാര്‍ക്കായി സ്ഥാപിച്ച സ്ക്കൂളില്‍ തന്റെ മകന്‍ അക വിനെ വിടുന്നതില്‍ വീട്ടുകാരും നാട്ടുകാരും എതിര്‍ത്തഭകോള്‍ ‘അടിയാകുട്ടികളുടെ കൂടെ വളരുന്നവന്‍ അടിയാനാകുറുദമോ ആവട്ടെ (പ. 140) എന്നാണ്‌ നദങ്ങമ ചോദി ക്കുന്നത്‌. അടിയാക്കുട്ടികളുടെ സ്കൂളിനെ അദ്ധ്യാപകരും ചുമരുകളുമില്ലാത്ത, വാതിലോ ജനലോ ഇല്ലാത്ത സ്കൂള്‍ എന്നു മാത്രമാണ്‌ അതിന്റെ പോരായ്മയായി നങ്ങേമ കാണുന്നത്‌. ഇത്ര വിച്ലവചിന്തയക്കിടയിലും ഒരിക്കലെങ്കിലും നഭങ്ങമ വഴുതി വീഴുന്ന GOA ചെരുകടകുത്തിയുടെ മകളെ വിവാഹം കഴിച്ചു എന്നറിഞ്ഞഷോഴാ യിരുന്ന അത്‌. ജാതി നിലനിര്‍ത്തമുന്നതിന്റെ ആവശ്യം മുഖ്യമായും ജന്മിമാരുടേതായിരുന്നുു. ഹരിജനങ്ങളെ സംസ്കാരസമ്പന്നരാക്കിയാല്‍ ഞങ്ങളുടെ ആവശ്യം നടക്കില്ല എന്നു കരുതുന്ന ആളാണ്‌ കുഞ്ഞികൃഷ്ണന്‍ നായര്‍ (ചാവേര്‍). ഹരിജനോദ്ഥാരബത്തിന്‌ ഷ ദു റാക്കി ഹരിജനങ്ങളെയെല്കാം പഠികിച്ചറുവിട്ട ആരാ വയലിലിറങ്ങി പണിയ്യാ (വത്സല, 1991: 150). എന്നാണ്‌ അയാള്‍ ചോദിക്കുന്നത്‌. ജാതി തിരിച്ചുള്ള മഹിളാ സമാജങ്ങള്‍ക്ക്‌ രൂപം കൊടുക്കുമ്പോള്‍ രാഷവനം (ചാവേര്‍) എതിര്‍ക്കുന്നു - മഹേശ്വരന്‌ ജയിലില്‍ ജാതി യുടെ പേരില്‍ പരിഗണന ലഭിക്കുന്നു - ജയിലില്‍ നിന്നു തിരിച്ചു വന്ന മഹേശ്വരന്‍ അയിത്തം മാറാന്‍ കുളിച്ച; തൊഴണമെന്ന മോഹം പറഞ്ഞദോള്‍, കുളിക്കാതെ 185 ഭക്ഷണം കഴിക്കില്ല എന്നുപറയുമ്പോള്‍ കിട്ടേട്ടൻ എതിര്‍ക്കുന്നു. മദഹശ്വരന്‍ ര 3 ഭതാോണിയില്‍ നില്‍ക്കാനാഗ്രഹിക്കുന്നറു” (പദ. 94). കറകളഞ്ഞ (പ്രവര്‍ത്തകന്റെ സ്ഥാനം നിര്‍ണ്ണയിക്കുകയാണ്‌ കിടട്ടട്ടന്‍ ചെയ്യുന്നത്‌. കിട്ടേട്ടന്റെ പ്രധാന തൊഴില്‍ ഹരിജദഭനാദ്ധാരണമാണ്‌. അവര്‍ക്ക്‌ താമസിച്ചു പഠിക്കാനുള്ള സ്കമൂളൂതന്നെ നടത്തുന്നു റ“ കിട്ടേട്ടൻ. ഹരിജനങ്ങള്‍ക്ക്‌ കഞ്ഞിവെ ക്കാന്‍ ആളെ കിട്ടാത്തതിനാല്‍ കിട്ടേട്ടന്റെ അമ്മ തന്നെ അതിനു മൃതിരുന്നുു. 'തൂമ്മി യാല്‍ തെറിക്കുന്ന മദൃക്കാണെങ്കിൽ പോവട്ടെ എന്നാണ്‌ ജാതിയെക്കുറിച്ചുള്ള അവ രുടെ അഭിപ്രായം. ജാതിചിന്തയെ അവരുടെ വാക്കുകള്‍ നിഷ്രപഭമാക്കുന്നു - ജാതിചിന്തയെ എതിര്‍ത്തുമുന്നേറമുന്ന കധാപാത്തങ്ങള്‍ക്കൊകം ജാതിചിന്ത വ രൂത്തുന്ന മാറ്റങ്ങളെ HENMAN പരിഹസിക്കുന്നുമു നോവലിസ്റ്റ്‌, മകളുടെ പേര്‌, ഭക്ഷണരീതികള്‍, അവരുടെ വിദ്യാഭ്യാസം എന്നിവയിലെല്ലാം ജാതിതിരിച്ച വേര്‍തിരിവു കളാണ്‌ ഭരതൻ (കൂമന്‍കൊല്ലി) വരുത്തുന്നത്‌. ഭാരതി എന്ന്‌ മകള്‍ക്ക്‌ പേരിട്ടകോഴും സംസ്കൃതം പഠികിച്ചകോഴും, അടിയാത്തി ആട്ടിയെടുത്ത മാവുകൊ 3 ദഓക്കിയ ദോശകടഴിക്കാത്തകോഴും ഹിന്ദുത്വം മലയാള മണ്ണില്‍ വേരുറയ്ക്കാന്‍ സഹായിക്കുക യാണ്‌ ഭരതന്‍. അയല്‍ക്കാരന്‍ മാകിളയാകുന്നതിലെ ഖേദവും അയാള്‍ സൂചിദിക്ക ന്നു. “ഒരു മാകിളയറുടെ അയല്‍ക്കാരനായിരിക്കാന്‍ ഇന്നാട്ടിൽ വരണോ” (വത്സല, 2000: 59) എന്ന്‌ പറഞ്ഞുപോവുന്ന “ അയാള്‍. ഭരതന്റെ ജാതിചിന്തയെ കോപ ത്തോടെ നിരീക്ഷിക്കുന്ന കദാപാത്രമാണ്‌ കൃഷ്ണന്‍നമ്പീശന്‍. ഭാര്യ വസുമതി മകന്റെ ഭോഗം അകറ്റാൻ ഭരതന്‌ കഴിയും എന്നു വിശ്വസിക്കുഭമ്പാള്‍ മാറ്റും അവനിവിടെ പലരുടെയും സ്വഭാവം മാറ്റിക്കളഞ്ഞല്ലോ, ഭാരതീ മന്ദിര ത്തിലെ കിണറ്റില്‍ നിന്ന്‌ ഇഷോള്‍ അടിയാത്തിയെ വെള്ളം കോരാന്‍ അനുവദി ക്കാറിലദ് (പ. 72), എന്നാണ്‌ പറയുന്നത്‌. മതത്തിന്റെ പേരില്‍ ഭരതൻ കൂറെ ആഭുകളെ തീറ്ിക്കോറ്റുന്നുമ ജാതിവ്യവസ്ഥയെ (പധാനമായി ക വട്ടും അടിയാന്മാരുടെയും കൂടിയാന്മാരു ടേയും അദ്ധാനത്തെയോ അദ്ധാനംഘത്തെയോ മാറ്റിനിര്‍ത്തുന്നില്ല ജന്മിമാര്‍. 'തീ ല്‍ ജാതിക്കാര്‍ കൊ ദുവന്ന തീ ലില്ലാത്ത നെല്‍ച്ചാക്കുകള്‍” (വത്സല, 1991: 186 203) അവര്‍ സ്വീകരിക്കുന്ന - ഇല്ലത്തെ അടുക്കളയില്‍ പോലും (്രവേശനമില്കാത്ത തീ ല്‍ ജാതിയില്‍കെട്ട സ്ര്രീകളെ കിടക്റകളില്‍ ഒരു മടിയുംകൂടാതെ സ്വീകരിക്കു ന്നറുമു - ജാതിചിന്തയുടെ പേരില്‍ ജീവിതം ഹോദമിക്കേ വന്ന ക്ദാപാ(തമാണ്‌ ദേവ യാനി (ചാവേര്‍). ഭര്‍ത്താവിനൊഷം മറദദേശത്ത്‌ പോകാനൊരുങ്ങുന്ന ദേവയാനിയെ കാരണവര്‍ തടയുന്നു. “കോരകുഴ കടന്ന്‌ നീയവളെ കൊ ദുദോയാല്‍ പിന്നെയി ഭ്ങോട്ട്‌ കടക്ക ” (പു. 120) എന്ന സുഗ്രീവാജ്ഞയക്കുമദമ്പില്‍ മൂട്ടുകുത്തുന്നു ദേവ യാനി. അനന്തന്റെ (ചാവേര്‍) (്രണയത്തെ ശിദിലമാക്കിയതും അയാളുടെ ജാതിചിന്തയാണ്‌. ചെമ്മര ത്തിയെ പ്രഞയിക്കുമ്പോഴ്ച അവളെ വിവാഹം കഴിക്കാന്‍ ആലോചിക്കുമ്പോഴാണ്‌ അനന്തന്‌ ജാതിചിന്ത കടന്നുവരുന്നത്‌. ജാതിയുടെ പേരില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും സൃഷ്ടി ക്കുന്ന പ്രശ്നങ്ങള്‍ o13 വക്കാണിക്കുകയും ജാതി നിര്‍മ്മിക്കുന്ന സാമദൃഹ്യാവസ്ഥകള്‍ വിവരിക്കുകയും ചെയ്യുന്നു വത്സല. ജാതിക്കെതിരെ ചിന്തിക്കുന്ന സ്തീകളെ വരച്ച കാണിക്കുകയും ചെയ്യുന്നു. 4.3.3. ജിത്തം ഭൃമിയുടെ അധികാരം കൈയാളി അദ്ധ്യാനിക്കമന്ന ഭദൃരിപക്ഷവിഭാഗത്തെ (പ്ാന്തവലക്കരിക്കുന്ന അധികാര വ്യവസ്ഥയാണ്‌ ജന്മിത്തം. ഈ വ്യവസ്ഥിതി ആദി വാസി/ദളിത/സ്തീ/പ്രകൃതികളുടെ മേല്‍ ചൂഷണവും പീഡനവും അഴിച്ചുവിടുന്ന. മനുഷ്യനെ അടക്കിഭരിക്കയും അവന്റെ അദ്ധ്വാനത്തെ പിടിച്ചുപറിക്കയും ചെയ്യുന്ന ജന്മിത്തത്തിന്നെതിരായ പ്രതിരോധമാണ്‌ വത്സലയുടെ പ്രയാന നോവലുകളെല്ാം. ജന്മിത്തത്തിന്റെ ദുരന്തം ഏറ്റവും അധികം ബാധിക്കുന്നത്‌ അടിയാളരിലും സ്രതീകളി ലുമാണ്‌. നെല്‌, ആഗ്നേയം, കുമന്‍കൊല്ി, ചാവേര്‍ എന്നീ കൃതികളിലാണ്‌ ജന്മിത്ത ത്തിന്റെ കൊടും(കുരതകള്‍ വെളികെടുന്നത്‌. തകര്‍ന്നടിയുന്ന ജന്മിത്തത്തിന്റെ പ്രാങ്രൂപമാണ്‌ നെല്ലില്‍ പ്രകടമാകുന്നത്‌. അടിയാന്മാരും ജന്മികളും ദാരിദ്യമനുഭവിക്കുന്നു - മണ്ണ്‌ കനിയാതായ അവസ്ഥ യാണ്‌ ജന്മിയുടെ ദാരിദ്യത്തിനുകാരണം. ജന്മിയുടെ ചൂഷണമാണ്‌ അടിയാന്റെ 187 ദാരിദ്യത്തിന്‌ കാരണം. രാഷഘവന്‍നായര്‍ (നെല്ല്‌) Man Hogan ജന്മിത്തരീതികളെ എതിര്‍ക്കുന്നു; “ ദിവസം മുഴുവന്‍ അദ്ധാനിച്ചിട്ടും ഭക്ഷണം കൊടുക്കാതെ, വിശക്‌ സഹിക്കുന്ന അടിയാന്‌ ഒരു നേരത്തെ ഭക്ഷണത്തിനറവേ 1 വാദിക്കുന്നു “ രാഷ വന്‍നായര്‍. നമുക്കുണ്ണാനു ാക്കുന്നവര്‍ക്ക്‌ ഒരു നേരം പണിയുന്ന ദിവസങ്ങില്‍ തിന്നാന്‍കൊടുത്തുകടുടെ (വത്സല, 1999: 183). എന്ന്‌ സാവീത്രിവാരസ്യാരോട്‌ ചോദിക്കുന്നു. മറ്റാരും അന്നുവരെ ഈ രീതി യില്‍ ചിന്തിച്ചുതുടങ്ങിയിട്ടില്ലാത്ത ദേശത്തുകേട്ട ആദ്യത്തെ മുഴക്കമായിരുന്നു അത്‌. പണിയെടുക്കാതെ തിന്നുജീവിക്കദുന്ന ദമലാളനെക്കുറിച്ചം രാഘവന്‍നായര്‍ ചിതിക്കു ന്ന . അടിയാന്റെ ദാരിദ്യം അവന്റെ അലസതകൊ ാണെന്ന്‌ പറയുന്നവര്‍ക്കും രാഘവൻനായര്‍ മറുപടികൊടുക്കുന്നു. ഇവിടെ അടിയാരും, എരുതുകളും ഒരുപോലെയാണ്‌. അലസത അവരുടെ ഓരോ അണുവിലും നിറഞ്ഞുനില്ക്കുന്നു. ഭമേലാളന്റെ സ്വിതിയോ? ഉച്ചവരെ കിട ന്നുറങ്ങി, പദ്ൃതേഷും കുളിയും ഉച്ചയദ്ൃണും ഒന്നിച്ചു കഴിക്കുന്ന കിട്ടുമാരാരുടെ മകനെ ഓര്‍ത്തു (പറ്റ, 154), േലാളന്റെ, ജന്മിത്തത്തിന്റെ അടിസ്ഥാന സ്വഭാവമാണ്‌ ഇവിടെ പ്രകടമാക്കുന്നത്‌. സ്വത്തും അധികാരവും ജയിത്തത്തിന്റെ ര 3ുവശങ്ങളാണ്‌. ഭര്‍ത്താവുമരിച്ച്‌ ഭര്‍തൃഗ്യഹത്തില്‍നിന്ന നങ്ങേമ ഒരു കതകിനു തൊട്ടഷുറത്ത, ഉമ്മറത്ത്‌, ഭഗവതിത്തറയുടെ മുമ്പില്‍ മാകിള യുടെ ഹുങ്ക. ജന്മിത്തത്തിന്റെ ഹുങ്ക്‌ (വത്സല, 1998: 47). നേരിട്ടനുഭവിക്കുന്നു. ഈ അനുഭവത്തിന്റെ ചൂടും ചൃരുമാണ്‌ മകന്‍ അഷുവിന്റെ (പവര്‍ത്തനങ്ങളോട്‌ സഹകരിക്കാന്‍ (്രാപ്തയാക്കിയത്‌. ജന്മിത്തത്തിന്റെ അപചയവും അടിയാന്റെ അവബോധവും കൂടിക്കലരുന്നിട ത്താണ്‌ കുമന്‍കൊല്ലി നിലകൊള്ളുന്നത്‌. ഏതു പണിയും ചെയ്തിരുന്ന അടിയാനെ വിളിച്ചാല്‍ വരാതായി എന്ന്‌ കൃഷ്ണനുണ്ണി പരിഭവിക്കുന്നു . ജയിത്തത്തിന്റെ 188 തകര്‍ച്ചയ്ക്ക്‌ ജന്മിമാരില്‍നിന്നമുതന്നെയുളള മ്ൃന്‍കയ്യാണ്‌ ആശ്നയത്തില്‍ ലഭ്യമാകു ന്നത്‌. അടിയാന്മാര്‍ ഉള്‍ക്ടെയുളളവരുടെ സംഘടിതശക്തി ജന്മിത്തത്തെ തുരത്താന്‍ ശ്രമിക്കുന്നു. ബാലന്‍നന്ധ്യാര്‍ (കുൂമന്‍കൊല്ി) അടിയാനെ സംഘടികിക്കാന്‍ നിയോഗി ക്കകെട്ട കദാപാത്രമാണ്‌. കര്‍ഷകരായ ദളിത്‌ ജനതയുടെ ചൂഷണത്തിന്റെ കയോണ ചാവേറി'ലെ മദുഖ്യ വിഷയം. മണ്ണില്‍ അദ്ധ്വാനിക്കുകയും അദ്ധ്വാനത്തിന്റെ ഷഘ്വമെല്ലാം തട്ടിയെടുക്കു കയും ചെയ്യുന്ന ചൂഷണത്തിന്റെ ചരി(്തമാണ്‌ ചാവേറി'ല്‍ തെളിയുന്നത്‌. ജന്മി, നാടു വാഴി, വിദേശിയര്‍ എന്നിവരെല്ലാം കുടിയാന്മാരായ കര്‍ഷകനെ വഞ്ചിക്കുന്ന - ജന്മി യുടെ അനുവാദമു ങ്കില്‍ മാത്രമേ കുടിയാന്‌ കൃഷിചെയ്യാനവകാശമുളദ്. ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ എന്ന കൃതിയില്‍ കാണുന്ന ജന്മിത്തസ്വഭാവമാണ്‌ ചാവേറിലുള്ളത്‌. അദ്ധ്വാനിച്ച്‌ ഷഘമു ാക്കിയിട്ടും അനുഭവിക്കാന്‍ യോഗമില്ലാത്ത പട്ടി ണിപാവങ്ങളുടെ സംഘാടനവും ചാവേറില്‍ നടക്കുന്ന - മണ്ണിന്റെ മാറില്‍' (ചെറുകാ S, 1954) കര്‍ഷകന്‍ സ്വയം (്രതിരോധിക്കമന്ന ചി(ത്തമാണെങ്കില്‍ ചാവേര്‍ സംഘടിത ശക്തിയുടെ പ്രതിഷേധമായിത്തീരുന്നു : കൃഷിചെയ്യുന്ന ഭൂമിയുടെ മാത്രമല്ല കൃഷിക്കുപയുക്തമല്യാത്ത ഭൂമിയുടെ പാട്ടംകുൂടി ജന്മിമാരും കാര്യസ്ഥന്‍മാരും പിരിച്ചു പോന്നു. വാരം പിരിക്കാന്‍ ആളെ വിടാന്‍പോലും ജന്മി തയ്മാറല്ല. കുടിയാന്മാര്‍ ജന്മിമാ രുടെയും തമ്പുരാക്കന്മാരുടെയും അറകളില്‍ വാരം എത്തിക്കേ തു * വാരം അളക്കാനായി തമ്പുരാന്റെ കളഷുരയിലേക്കു പോയവര്‍ രാവില്‍ വീണ മര ത്തിന്റെ തണുകദ്റിഞ്ഞില്ല. ചിലര്‍ സ്വകാര്യമായി വാരം മുഴുവനും അളന്നു. വിത്തുപോലും ശേഷിക്കാതെ (വത്സല, 1991: 135). ഒന്നും ബാക്കിവെക്കാതെ വിളകള്‍ ജന്മിയും തമ്പുരാനും പിടിച്ചെടക്കുന്ന കാഴ്ച യാണ്‌ ഇവിടെ നല്‍കുന്നത്‌. ജീവിതത്തില ഠാകുന്ന പ്രധാന കാര്യങ്ങളെല്ലാം നെല്ലു വിറ്റ നടത്ത വരാണ്‌ കര്‍ഷകര്‍. അവര്‍ക്ക്‌ ആഹരിക്കാന്‍പോലും നെല്ല്‌ കിട്ടുന്നില്ല. വാരം അളക്കാന്‍ പോയ ചന്തുവിന്റെ (ചാവേര്‍) വീട്ടിലെ ദയനീയ സ്ധിതി വര്‍ണ്ണിക്കുന്നു “വത്സല. പെറാന്‍ ഒരുങ്ങിയിരിക്കുന്ന പെണ്ണ്‌ തിണ്ണയിലിരുന്ന്‌ വിതുമ്മുന്നു. പേറ്റുചെല വിന്‌ അകത്തെ മൃലയിലിട്ടിരുന്ന്‌ നെല്ല്‌ തിരിയെ വാരത്തിന്നളന്നിട്ടു (പ. 135), 189 വാരം തികഞ്ഞില്ലെങ്കില്‍ തമ്പുരാന്‍ പിണങ്ങും. തമ്പുരാന്‍ പിണങ്ങിയാല്‍ “ഒരു പൊരേന്ന്‌ ഒരാക്കു ചൊമക്കാന്‍മാത്രം നാട്ടിസ്റ്റാമാനങ്ങള്‍ കൊ ദുദപാണം കൂലോ ത്തേക്ക്‌” (പ3.136. വാരമളന്നത്‌ കുറവായതുകൊ ൦“ അവര്‍ക്കത്‌ ചെയ്യേ വന്ന. ജന്മിത്തത്തിന്റെ (കൂരത വെളികെടുത്തുന്ന മറ്റൊരു സന്ദര്‍ഭമാണ്‌ കാടുവെട്ടിത്തെളി ക്കുമ്പോള്‍ അവര്‍ക്കനുഭവകെടുന്നത. കാടുതെളിയിച്ച്‌ പുനത്തില്‍ വള്ളിക്കാലദൂന്നിയാല്‍ ജന്മി കണക്കുകുട്ടാന്‍ തുട ങ്ങും. ഇദന്നക്ക്‌ അഞ്ചാംകൊല്പം കുരുമുളക്‌ പറിക്കാം (പ. 138), കൃഷിയും വിളകെടുഷുമെല്കാം ജന്മിയുടെ കൃത്യമായ കണക്കുകുട്ടലിലാണ്‌ നടക്കുന്ന ത്‌. വാരം അളക്കുന്നതിന്‌ കളളക്റയാണ്‌ ഉപയോഗിക്കുന്നത്‌. ജന്മിത്തത്തിന്റെ കൊടുംക്രൂരത വെളിവാക്കുന്ന മറ്റ ചില സന്ദര്‍ഭങ്ങളും ചാവേറിലു - ജീവിതത്തിന്റെ സമസ്ത മേഖലകളും ജന്മിത്തത്തിന്റെ പിടിയിലമര്‍ന്ന തിന്‌ തെളിവാണത്‌. നിറയദൂരെ എല്ലാ (ഗാമീണഭവനങ്ങളിലും ഒരു കസേര മാത്രമേകാണൃൂ. അത്‌ ഗൃഹനാജനിരിക്കാനുള്ളതല്ല. ജന്മി വരുമ്പോള്‍ മുറ്റത്തിട്ടുകൊടുക്കാനാണ്‌ (പട. 195). വിള നിറഞ്ഞ കളങ്ങളെ പോത്തിനെ വിട്ടുചവിട്ടിഷിക്കുന്നു. മംഗലമമറകിച്ച പെണ്ണിനെ രായ്ക്കു രായ്മാനം റാഞ്ചിക്കൊ ദുപോകുന്നു (പമ. 195). എന്നിങ്ങനെ പോകുന്നു (ൂുരതകള്‍. സ്വന്തം വീടിന്റെ നാലനായി ചമയുകമാത്രമലല ജീവിതത്തെ ചവിട്ടിമെതിക്കകുടി ചെയ്യുന്ന “ജന്മി. ജന്മിത്തത്തിന്റെ (കൂരതകള്‍ക്ക്‌ സ്ത്രീകളും കര്‍ഷകരുമാണ്‌ ഏറ്റവും അധികം വിധേയമാകുന്നത്‌. രാഷവന്‍നായര്‍ (നെല്ല) അനന്തന്‍, മദഹശ്വരന്‍ (ചാവേര്‍) ബാലൻനന്ധ്യാര്‍ (കൂമന്‍കൊല്ലി) എന്നിവരെല്ലാം ജന്മിത്ത ഉന്മൂലന പ്രവര്‍ത്തനങ്ങളില്‍ പക്കെടുക്കു M30 ങ്കിലും ദത്യങ്ങള്‍ പദൂര്‍ത്തിയാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അഷു (ആഭഗന്ന യം) വറും സംഘവും തീ(്രവിച്ഛചവത്തിന്റെ പാതയാണ്‌ സ്വീകരിച്ചത്‌. വ്യവസ്ഥിതിയോട്േറ്റ മൂട്ടി അവര്‍ക്ക്‌ പിവാങ്ങേ വന്നു. ജന്മിത്തത്തിന്നെതിരായ ചിന്തയും (്പവര്‍ത്തനരീ 190 തികളും അവലംബിച്ചതുടങ്ങിയിട്ടും ജന്മിത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഷ വൻനായരെയാണ്‌ നെല്ലില്‍ അവതരിദിക്കുന്നത്‌. ചു ലിയുടെ കയ്യില്‍നിന്ന്‌ മണ്ണ്‌ തട്ടിയെടുക്കുഭമ്പോള്‍ മനസ്‌ നറൂറുവട്ടം വിലക്കി. നൂറ്റൊന്നുവട്ടം ശരിവെച്ചു (വത്സല 1999; പു. 54) എന്നത്രെ രാഷഘവന്‍നായരുടെ അന്തരംഗം. ദൈവം തന്നത്‌ ദേവസ്വം തന്നത്‌ അടിയാനു കൊടുക്കാനല്ല (പറ്റ, 54), എന്നിടത്ത്‌ എത്തിനില്‍ക്കുന്നു അയാള്‍. ബാലന്‍നമ്പ്യാര്‍ (കുമന്‍കൊല്ി) ജന്മിത്തവിരു ദാപ്രവര്‍ത്തനത്തില്‍നിന്ന്‌ ജന്മിത്തത്തോട്‌ കൂട്ടുചേരുന്ന തലത്തില്‍ എത്തിനിലക്കു ന്നു. കുന്നത്തു കളത്തിലെ സുനന്ദയുമായി അടുകത്തിലാകാന്‍ ബാലന്‍സനന്പ്യാര്‍ തയ്താറാവുന്നു. ജന്മിത്തം ഭീകരസ്വത്വമായി നിലകൊള്ളുകയും അതിനെ അതിജീവി ക്കാനാവാതെ പരാജയകെടുകയും ചെയ്യുന്ന (സ്ഥാനങ്ങളും കദാപാത്രങ്ങളും വത്സ ലയുടെ നോവലുകളില്‍ കടന്നുവരുന്നു. ജയിത്തത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെ ങ്കിലും സമമൃഹത്തിന്റെ അവസ്ഥാന്തരങ്ങളില്‍ ഒരിളക്കം സൃഷ്ടിക്കാന്‍ ഇത്തരം (പവ്ര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടു - 4.3.4. വിവാഹം കുടുംബത്തിനകത്തും പുറത്തും പ്രത്യക വൃക്തിത്വമവകാശക്ടാനില്കാതി രുന്ന സ്തീ, വിവാഹം ഒരു മാറ്റത്തിന്റെ, അംഗീകാരത്തിന്റെ അടയാളമായി കണക്കാ ക്കിയിരമന്നു. തൃല്യസ്ഥാനവും സമാനഭാവങ്ങളും ആശയാഭിലാഷങ്ങളുടെ സ്ഷൃര്‍ത്തിക രണവുമൊക്കെയാകേ വിവാഹം സ്തീക്ക്‌ നിഷേധിക്കകെടുന്ന ജീവിതമാണ്‌ വെച്ചദനീ ടടൂുന്നത. വത്സലയുടെ മിക്കനോവലുകളിലും സ്ത്രീകള്‍ വിവാഹത്തെ വിശകലനം ചെയ്യുന്നു - ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ സ്ത്രീകള്‍ അടിമയായോ, ജോലിക്കാരി യായോ സംരക്ഷകയായോ മാറേ 1വരുന്നു. വിവാഹം സ്ത്രീയെ തടവിലാക്കുന്ന ഒരു സാമദൃഹ്യാവസ്ഥയാണ്‌. ഈ അവസ്ഥ കളോട്‌ കലഹിച്ചുനില്ക്കുന്നവരാണ്‌ വത്സലയുടെ സ്രതീകള്‍. പുരുഷന്‌ നേട്ടവും സ്തീക്ക്‌ നഷ്ടവും മാത്രം വരുന്ന ഈ അവസ്ഥയില്‍ യന്ത്രങ്ങളായി മാറുന്ന 191 സ്തീകള്‍ എരിഞ്ഞടങ്ങുന്ന കാഴ്ചക്ുറത്താണ്‌ വത്സലയുടെ നോവലമകളിലെ മധ്യ AGH സ്ത്രീപ്രാതിനിധ്യം. നശിച്ച തറവാട്ടിന്‌ കരുത്തുപകരാന്‍ കഴിവുള്ള ഗിരിജ (ആരും മരിക്കുന്നില്ല, നിസ്റഹായതയുടെ മുള്‍മുനയില്‍ കഴിയുന്ന സാവിത്രി (അര ക്കില്ലം), വിവാഹച്ചന്തയിലെ നേര്‍ച്ചക്കോഴിയായിത്തീര്‍ന്ന മാധവി (നിഴലുറങ്ങുന്ന വഴി കള്‍) ഇവരൊക്കെ ജീവിതം നഷ്ടം വന്നവരാണ്‌. വിവാഹകന്മതില്‍ തല്കികൊളിച്ച കുറ മാട്ടി, രതി, സുനന്ദ (നെല്ല്‌, പാളയം, കൂമന്‍കൊല്ലി) എന്നിവര്‍ വ്യത്യസ്ത കാഴ്ചനലകു ന്ന. വിവാഹം പരസ്പര പങ്കാളിത്തമുള്ള ഒരു കൂട്ടായ്മയുടെ ഇടമാണ്‌. പിതൃസംര ക്ഷണത്തില്‍ കഴിഞ്ഞ ഒരു പെണ്‍കുട്ടി അന്യപുരുഷന്റെ സംരക്ഷണയിലേക്ക്‌ എടു ത്തെറിയകെടുകയാണ്‌ അതിലുടെ ചെയ്യുന്നത്‌. തിരിച്ചറിവിന്റെ കാലത്തിനും മുമ്പ്‌, വ്യക്തിത്വസ്വഭാവ രൂപീകരണത്തിനും മുമ്പ്‌ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന. പൂതിയ സാഹചര്യങ്ങളിലേക്ക്‌ എറിയകെടുമ്പോള്‍ പെണ്‍കുട്ടികള്‍ അമ്പരകിന്റെ ലോക ത്താണ്‌. വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെയ്ക്കുന്ന lado Mend കുമന്‍കൊല്ലി, ചാവേര്‍, പാളയം എന്നീ കൃതികളിലു * ഭര്‍തൃഗ്യഹത്തിലെ ഉപകരണങ്ങളാകാൻ വിധിക്കകെട്ട സ്രതീകളാണ്‌ വത്സല യുടെ നോവലുകളില്‍ കാണുന്ന മിക്ക സ്ത്രീകളും. അടുക്കളക്ണിക്ക്‌ ആളില്ലാതെ വരുമ്പോള്‍ മകനെക്കൊ ൦ വിവാഹം കഴിദിക്കുന്ന പതിവ : ആ പതിവാണ്‌ ചിന്നമ്മു (ബ്രാഹകണിയമ്മ തന്റെ കുടുംബത്തില്‍ നടത്തിയത്‌. മകന്‍ വാസുദേവന്‍ (കൂമന്‍കൊല്ലി) തന്റെ വിവാഹത്തെക്കുറിച്ച്‌ സ്മരിക്കുന്നതിങ്ങനെയാണ്‌. അമ്മയ്ക്ക്‌ അടുക്കളഷ്ണി വര്‍ദ്ധിച്ചഷോള്‍, അവര്‍ ആട്ടുകലിനടുത്തിരുന്ന്‌ മടുത്ത കോള്‍ വാസുദേവന്‍ കല്യാണം കഴിക്കണമെന്നു പറഞ്ഞു (വത്സല, 2000: 95). മകന്‌ കൂട്ടാളി എന്ന ചിന്ത അമ്മയ്ക്കില്ലായിരുന്നു എന്നാണ്‌ വാസുദദവന്‍ ഓര്‍മ്മിക്കമ ന്നത്‌. പദൃങ്കുന്നത്ത്‌ അടുക്കളക്കാരിയെ വെയ്ക്കാമെന്നായഷോള്‍ അമ്മ അവരെ വീട്ടില്‍ നിന്ന്‌ പറഞ്ഞയയ്ക്കമന്നതിനും തയ്മാറായി. ദാരീദ്യമാഞണ്‌ വാസുദേവനെ ക്കൊ “ അങ്ങനെയൊക്കെ ചിന്തികി ച്ചത്‌. 192 ഏതു ദായ്(കമവും സ്തീക്ക്‌ നല്കുന്ന പരികല്പന ഉപഭോഗവസ്തു എന്നതു മാ(്തമാണ്‌. നെല്‌, കൂമന്‍കൊല്കി, ചാവേര്‍ എന്നീ കൃതികളില്‍ സംബന്ധമെന്ന ഏര്‍ഷാ ടില്‍ സ്തീകള്‍ ജീവിതം നഷ്ടകെട്ടവരായിത്തീരുന്നത്‌ ചിത്തീകരിക്കമുന്ന; : രാഘ വന്‍നായരുടെ അമ്മ (നെല്ല്‌) കുട്ടികളെ പട്ടിണിക്കിടുന്ന സംബന്ധത്തിന്റെ കരുവാണ്‌. തന്റെ കുട്ടികള്‍ക്ക്‌ ഇല്ലത്തെ കഞ്ഞിവേ എന്ന്‌ സംബന്ധക്കാരനോട്‌ തുറന്നുപറയു ന്നൂമു “ആ അമ്മ. കുങ്കന്‌ കരദൃമൻകൊല്കി) സംബന്ധംകൊ ൦ ഒന്നും നേടാനോ നഷ്ടകെടുത്തുവാനോ ആയില്ല. ഭാര്യ മാണിക്യത്തിന്റെ കാരണവര്‍ “നാഴി നെല്ലു കൊ വരാന്‍ കെല്പില്ലെങ്കിൽ നീ വഭര ” എന്ന്‌ പറഞ്ഞകോള്‍ “നാഴിനെല്ലിനു മാത്രം വിലകല്പിക്കുന്ന്‌ സംബന്ധം വേ ന്നു വെയ്ക്കാന്‍ കുങ്കന്‌ നിസ്സാരമായി കഴിഞ്ഞു. വിവാഹം സ്ര്തീയുടെ താത്പര്യങ്ങള്‍ സംരക്കിക്കുന്നില്ല. അമ്മാവനും ഭര്‍ത്താവും തമ്മില്‍ സംരക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ഇവിടെ നടക്കുന്നത്‌. സ്തീയുടെ അഭിപ്രായമാരായാനോ ഇഷ്ടം മാനിക്കാനോ ആരും തയ്യാറല്ല. ചടങ്ങുകളുടെയും വടംവലികളുടെയും ഇര യായി നിന്നുകൊടാക്കകമാ(്രമാണ്‌ വിവാഹത്തില്‍ സ്തീയുടെ സ്ഥാനം എന്നതും വത്സല നിരീക്ഷിക്കുന്നു - വിവാഹമെന്നത്‌ സ്വന്തം പേരുപോലും നഷ്ടകെടുത്തുന്ന പ്രക്രിയയായി ഗിരിജ(ആരും മരിക്കുന്നിലയ്ക്ക്‌ അനുഭവകെടുന്നു : നീ ആരാണ്‌ എന്ന ചോദ്യ ത്തിന്‌ ഉത്തരം പറയാന്‍ അവള്‍ക്കാകുന്നില്ല. വ്യക്തിത്വനിഷേധങ്ങളായിത്തീരുന്ന വിവാഹത്തെ തുറന്നുകാണിക്കുകയാണ്‌ വത്സല ചെയ്യുന്നത. ജന്മിഗ്ൃഹങ്ങളിലെ സ്ത്രീകള്‍ക്കും വിവാഹം വ്യക്തിത്വനിഷേധമായിത്തീരുന്ന - അനന്തന്റെ ഭാര്യ ഉച്ചിര, ഭകോമന്‍നായരുടെ ഭാര്യ രുകമിണി, ചെമ്മരത്തി, ഉണിക്കാളിയമ്മ (ചാവേര്‍) തുടങ്ങിയ വരെല്ലാം ഈ ബോധത്തിന്നുടമകഭാണ്‌. അനന്തന്റെ ഭാര്യ ഉച്ചിരൽ ഭകകാോമന്‍നായരുടെ ഭാര്യ രുക്മിണിയെ കാണാനെത്തിയഷോള്‍ പറയുന്നു ~ നാമെല്ലാം നാടകത്തിനുദോലും കൊള്ളാത്ത, ജീവനറ്റ ്രതിമകളായി മാറിയിരി ക്കണു രുക്മിണീ. കാളിക്കുക, തിന്നുക, ഉറങ്ങുക, കുട്ടികകള പ്രസവിക്കുക, കഷായംകാൂറുക്കുക, കാടികിക്കുക! (വത്സല 1991: 152), 193 കുടുംബത്തില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പരിപാലനം മാത്രമായിത്തീ രുന്നു സ്തീയുടെ ജോലി. സമദൃഹം സ്ത്രീകളില്‍നിന്നും ആവശ്യടെടുന്നത്‌ സേവന പ്രവൃത്തികള്‍ മാത്രമാണ്‌. തന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനുപകരമായി തന്നില്‍നിന്ന്‌ ആവശ്യകെടുന്നത്‌ ഇതാണെന്ന്‌ മനസ്സിലാക്കിയ സ്ത്രീക്ദാപാത്രങ്ങ ളാണ്‌ വത്സലയുടേത്‌. അനന്തന്റെ കാമുകി ചെമ്മരത്തി വിവാഹം എന്ന വ്യവസ്ധയ്ക്കമ ള്ളില്‍ തളച്ചിടാനാഗ്രഹിക്കാത്ത കദാപാത്രമാണ. സംരക്ഷണച്ചുമതലയുള്ള ഒരു ഉപക രണമാക്കി മാറ്റക്ടുകയാണ്‌ സ്ര്തീകൾ വിവാഹത്തിലൂടെ എന്നാണ്‌ ചെമ്മരത്തി വിശ സിക്കുന്നത്‌. തനിക്ക പിറക്കുന്ന കുട്ടികളെ സംരക്ഷിച്ചറുകൊടുക്കണം. താന്‍ കിടക്കുന്ന വീടു വൃത്തിയാക്കി വെക്കണം, സമയത്തിന്‌ ആഹാരം ഉ ാക്കണം, രാഗത്തിന്‌ ചികി ത്സിക്കണം, (ശദശ്രദൃഷിക്കണം, തറണികഴുകുകയും എച്ചിലെടുക്കടുകയും വേണം പ്കരം അവള്‍ക്ക്‌ കിട്ടുന്നത്‌ എന്താണ്‌. ഇടയക്കിടയ്ക്ക്‌ ഓരോ ഗര്‍ഭം (പസവവേ ദന (പ9.100), ഇതൊക്കെ സ്ത്രീയില്‍ നിന്ന്‌ തിരിച്ഛാവശ്യചെടുന്ന : കുടുംബത്തിലും സമൂഹ ത്തിലും വ്യക്തിത്വം സൂക്ഷിക്കാനാവാത്ത ജന്മിഗ്യഹങ്ങളിലെ സ്രതീകളില്‍നിന്നു വ്യത്യ സ്തമായി ചിതിക്കദുന്ന ചെമ്മരത്തി. യാതൊന്നും തിരിച്ഛചാവശ്യഷ്ടൊത്ത (പണയം മാത്രം മതി തനിക്കെന്നും തീരുമാനിക്കുന്നു ചെമ്മരത്തി. വിവാഹം എന്നത്‌ ഒരു കരാറാണ്‌. സ്തീകളെ സംരക്ഷിക്കാന്‍ പുരുഷന്‍ ഏറ്റെ ടുക്കുകയും, സ്ത്രീകള്‍ പുരുഷന്റെ വീടുപണി ചെയ്യുക, അവനാവശ്യമുള്ള ധനം നല്കുക എന്നിവ തമ്മിലുള്ള കരാറ്‌. വെറുതെ സ്തീകളെ സംരക്ഷിക്കാന്‍ ഒരു പ്ുരുഷനും തയ്യാറാവില്ല എന്നു കരുതുന്ന കദാപാത്രമാണ്‌ അമ്മുക്കുട്ടി ടീച്ചര്‍ (പാള യം). തന്റെ നാത്തമ്ൃന്റെ വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചഷോള്‍ ഒരു നേട്ടവമുമില്ലാതെ ഏതോ വീട്ടില്‍ പിറന്ന ഒരു പെണ്ണിന്റെ തീറ്റച്ചെലവും ഉട യാടസംരക്ഷണച്ചെലവുകളും ഇക്കാലത്ത്‌ ഒരു പുരുഷന്‍ ഏറ്റെടുക്കുമോ (വത്സല, 1989: 217), എന്നാണ്‌ മനസില്‍ വരുന്നത്‌. നാത്തൂന്റെ വിവാഹം എകോള്‍ നടക്കുമെന്ന്‌ കിട്ടൂപ ണിക്കരെക്കൊ ൦“ പ്രശ്നം വെച്ചുനോക്കുന്നു ° അമ്മൂക്കൂട്ടിടീച്ച. നാത്തദൃന്‌ 194 സ്ത്രീധനം ഭനരിട്ടാവശ്യകെടുന്നില്ല. എന്‍. ഒ. സിക്ക്‌ ചെലവായ തുകകൊടുക്കണം. അതിനു സ്ര്തീധനമെന്നുു പുച്ചിക്കേ ” (പദ. 217. സാമ്പത്തികാവശ്യങ്ങള്‍ വരുദമ്പാള്‍ വിവാഹം കഴിക്കാം എന്നു തീരമുമാനിക്കടുന്ന പദുരുഷന്മാരും സമദൃഹത്തില് - 'റോസ്മേരിയുടെ ആകാശങ്ങള്‍ എന്ന കൃതി സ്രതീധനം ഒരു തീരാശാപമാണെന്ന്‌ ഓര്‍മ്മികിക്കുന്നു : സ്രതീധനത്തെ ഭയന്ന്‌ നിരവധി പെണ്‍കുട്ടികള്‍ നാടും വീടും വിട്ടുപോകുന്നു. ഒരു തൊടിലിന്നുവേ യാണ്‌ റോസ്മേരിയും നാടുവിടമന്നത. “ഓടിദോന്നതു നന്നായി. വിവാഹക്കമ്പോളത്തെ പിന്നിലാക്കിയതു നന്നായി” (വത്സല, 2000:31). വിവാഹമെന്നത്‌ ചരക്ക്‌ വില്ക്കാനുള്ള കമ്പോളമായിത്തീരുന്നു. തന്റെ അമ്മ യുടെ ജീവിതം സങ്കീര്‍ണ്ണമായ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയായിരുന്നുു വെന്ന്‌ റോസ്‌മേരി മനസ്സിലാക്കുന്നു. നെല്ലുപുഴുങ്ങി വെച്ചിരിക്കുന്ന, കന്നുകാലികള്‍ക്കു തീറ്റകൊടുക്കുന്ന, പശു വിനു പുദ്ൃരിയുന്ന, അരി പൊടിയ്ക്കയും, മസാല അരയ്ക്കുകയും അടുക്ൃതു കയും ചെയ്ത്‌ സ്രതീധനത്തുകയുടെ വലിഷ്ത്തില്‍ ആശങ്കിച്ച; കഴിയാന്‍ (213.33). തനിക്കുവയ്ത എന്നാണ്‌ റോസ്മേരി ചിന്തിക്കുന്നത്‌. സ്വത്വം കാത്തുപാലിക്കാനാവാത്ത ജീവിതത്തിലേക്കുള്ള മാറ്റം ഭറാസ്മേരി ആഗ്രഹിക്കുന്നില്ല. വിവാഹത്തിന്‌ സ്ത്രീകളുടെ ജീവതിത്തിലുളള പങ്കിനെക്കുറിച്ച്‌ വത്സലക്ക്‌ വ്യക്തമായ കാഴ്ചകാടു ഠയിരുന്നുു. 'റോസ്മേരിയുടെ ആകാശങ്ങള്‍' എന്ന നോവലില്‍ ആലീസിന്റെ വലിയമ്മാവന്‍ ആലീസ്‌, നീ വിവാഹിതയാവാന്‍ ഉമദ്ദശിക്കുന്നില്ലെങ്കില്‍ വേ ! വിവാഹം ഒരു പെണ്‍കുട്ടിയുടെ അശട്ടിമേറ്റ്‌ എയിം അല്ല. ആവുകയും അരുത്‌ (പദ. 127), എന്ന്‌ ആലീസിനോട്‌ പറയുന്നു - വത്സല വിവാഹത്തെക്കുറിച്ച്‌ തന്റെ കഴ്ചകാട്‌ വ്യക്തമാക്കുന്ന സന്ദര്‍ഭമാണ്‌. കെട്ടിച്ചയക്കാന്‍ പാകത്തിന്‌ വളര്‍ത്തുകയായിരമുന്ന ആലീസിനെ കന്യാസ്ത്രീയാക്കാന്‍ വീട്ടുകാര്‍ക്ക്‌ താല്പര്യമില്ലായിരുന്നു (പ.126. ഈ ബോധത്തിനെതിരെയുള്ള കലഹമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വീവാഹം അല്ലെ ങ്കില്‍ സന്യാസം എന്നതാണ്‌ സ്ര്തീ ജീവിതത്തില്‍ തെരെഞ്ഞെടുക്കേ അന്തസ്സ്‌. അതില്‍നിന്നും വ്യത്യസ്തമായ, സ്വന്തമായ നിലനില്പ്‌ സ്തീക്ക്‌ ആവശ്യമാണ്‌ എന്ന്‌ 195 കഒ ത്തുന്നു വത്സല. വിവാഹത്തെക്കുറിച്ച്‌ കനല്‍' എന്ന നോവലിലെ അനുരാധ ചിന്തിക്കുന്നത്‌ മറ്റൊരു തരത്തിലാണ്‌. അച്ഛനമ്മമാര്‍ പറഞ്ഞഷോള്‍ സ്ക്കൂളില്‍ പോയി. മുത്തശ്ശിമാര്‍ പറഞ്ഞഭഷോള്‍ പ്ഠിഷു നീര്‍ത്തി, കാരണവന്‍മാര്‍ പറഞ്ഞഷോള്‍ താദിക്കു കഴുത്തുകാണിച്ച. ഭര്‍ത്താക്കന്മാര്‍ക്കിഷ്ടമുള്ളഷോള്‍ അവരുടെ മണിയറയില്‍, അല്ലാത്തഷോള്‍ കുഞ്ഞുങ്ങളുടെ മദൃ്തഷായില്‍ (വത്സല, 1979: 106), സ്ത്രീയുടെ ജീവിതത്തിലെ ജീര്‍ണ്ണിച്ച അവസ്ഥയെ ഇത്ര പ്രകടമാക്കുന്ന മറ്റൊരു കദാ പ്രതം ൭ വില്ല. സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേ യും പെണ്‍കുട്ടിയെ ബലികഴിക്കുന്ന ഏര്‍ഹാടായി മാറുന്ന “വിവാഹം. രമണിയുടെ അമ്മ പ്രാളയം) തന്റെ മകളെ വിവാഹം ചെയതു കൊടുക്കുന്നത്‌ വേലായുധൻ എന്ന ചെറുഷ്ക്കാരനെ സ്വന്തം താതപര്യത്തില്‍ വീട്ടിൽ പിടിച്ചുനിര്‍ത്താനാണ്‌. “തടഞ്ഞു നിറുത്താന്‍ മാര്‍ഗ്ഗം ക ല്ല. ഏഴാം ക്ലാസില്‍ പഠി ച്ചുകൊ വരുന്ന രമണിയെ കല്യാണം കഴിച്ചുകൊടുത്തു (വത്സല, 1989: 11). വേലായുധനോടുള്ള തന്റെ താത്പര്യം സംരക്ഷിക്കാനാണ്‌ രമണിയുടെ അമ്മ അതു ചെയ്തത്‌. വിവാഹത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്രം MOEN, യിരു ന്നില്ല. മകളുടെ വിവാഹം ഒത്തുവന്നഭകഷാോള്‍ വരന്‌ പ്രായമധികമായതുകൊ “വേ എന്നു തീരുമാനിക്കാന്‍ നങ്ങമയക്ക്‌ (ആഗ്നേയം) കഴിയുന്നില്ല. മകന്‍ അഷുവിന്‌ സ്വന്തം ഇഷ്ടം നടകിലാക്കാന്‍ കഴിയുന്നുമു - വീട്ടിലിരിക്കുന്ന പെണ്ണിനെ എങ്ങനെ വിവാഹമാര്‍ക്കറ്റില്‍ ചെലവഴിക്കാം എന്ന ചിന്തയാണ്‌ കുടുംബത്തെ മുഴുവന്‍ നയിക്കു ന്നത്‌. സമ്പന്നനോ വരുമാനമുഭ്ളവഭനാ ആയ പുരുഷനെക്ക ാല്‍ പെണ്ണിനെ പിടി ച്ചകൊടുക്കുന്ന രീതിയും നിലനിന്നിരുന്നു. കുമന്‍കൊല്ലിയില്‍ പടങ്കുന്നത്തെ അമ്മിണിയെ യോഗ്യനായ ഗംഗാധരമാരാരെ ക കോള്‍ ചിന്നമ്മു (ബാഹണിയമ്മ മറ്റൊന്നും ആലോചിക്കാതെ വിവാഹം ചെയ്തുകൊടുക്കുന്നു. ചാഭവറില്‍ നാടുവിട്ടു പോയി സമ്പന്നനായി തിരികെവന്ന ശങ്കകന്‍ നായനാര്‍ക്ക്‌ ഗരീയെ വിവാഹം ചെയ്തുകൊടുക്കുന്നു. വത്സലയുടെ മിക്കനോവലമകളിലും സ്രതീകദാപാ(്തങ്ങള്‍ ഇത്തരം ദുരവന്ധയ്ക്കു പാത്രമാവുന്ന - ലിദ്കിക്കുട്ടി (തൃഷ്ണയുടെ പദൃക്കള്‍) ഗിരിജ 196 (ആരും മരിക്കുന്നില്ല) മാധവി (നിഴലുറങ്ങുന്ന വഴികള്‍) സാവിത്രി (ആരും മരിക്കുന്നില്ല) എന്നിവരെല്ലാം വിവാഹച്ചന്തയിലെ നേര്‍ച്ചദക്കാഴടികഭാണ്‌. പാളയത്തിലെ അമ്മുക്കുട്ടിടീ ച്ചര്‍ തന്നെയിഷ്ദമില്ലാതെ തന്റെ അനുജത്തിയെ വിവാഹം കഴിച്ച ആളെ അനുജത്തി യുടെ മരണശേഷം വിവാഹം കഴിക്കേ വന്ന കദാപാത്രമാണ്‌. വിവാഹത്തിലൊന്നിച്ച ഭര്‍ത്താവിനെതേടിയാഭ്ള കാത്തിരിക്‌ ജീവിതമാക്കിയ കദാപാത്തമാണ്‌ മേരിക്കുട്ടി (റാ സ്ദമരിയുടെ ആകാശങ്ങള്‍). വിവാഹം സ്ത്രീയുടെതായ എല്ലാം നഷ്ടക്ടുത്തു കയം അന്യര്‍ക്കുവേ 1 ജീവിക്കേ വരികയും ചെയ്യുന്ന അവസ്ധയായിത്തീരുന്ന - തുല്യപങ്കാളിത്തത്തിന്റെ ആവശ്യകത സ്ത്രീയ്ക്ക്‌ അനിവാര്യമാണെന്ന ക ത്തലാണ്‌ ഈ കൃതികളില്‍ നടക്കുന്നത്‌. വത്സലയുടെ കനല്‍, ആരും മരിക്കുന്നില്ല, നിഴലുറങ്ങുന്ന വഴികള്‍ എന്നീ കൃതികളിലും വിവാഹത്തെക്കുറിച്ചദുള്ള ചിന്തകള്‍ രൂപംകൊള്ളുന്നു; © തറവാടി ത്തവും പാരമ്പര്യവും അവകാശകെടാവുന്ന വീട്ടിലെ പെണ്‍കുട്ടികള്‍ വളരെ കരു ത്തോടെ മാടച്ഛചദുപൊന്തിയിട്ടും പാഴനിലങ്ങളിൽ വേരോടിക്കാന്‍ വിധിക്കകെടുന്നമ. 'കനലി'’ില്‍ അനുരാധ ചിതിക്കമുന്ന. അനുരാധയുടെ ശരീരം ഏതെങ്കിലുമൊരു വീട്ടിൽ വേലചെയ്ത്‌ ഏതെങ്കിലുമൊരു പുരുഷന്റെ ഉപകരണമായി ചുക്കിച്ചുളിഞ്ഞ്‌ ഉപഭയാഗശൃന്യമായി മണ്ണില്‍ ലയിക്കാനുള്ളതാണ്‌ (വത്സല, 1979. 54) ശരീരം മാത്രമല്ല മനസ്സും നിഷ്ര്രഭമാകുന്നു - ചെറുകത്തിലെ കരുത്തു നഷ്ടമാകുന്ന പാഴ്ച്ചെടികളാ കന്നു “സ്രതീകള്‍. ഓര്‍മ്മവെയക്കുന്ന നാള്‍ മുതല്‍ അവള്‍ക്കടവ 1 കാത്തിരിക്‌ വഴിയൊരുക്കുകയാണ്‌. “ജാതകത്തിലും ജാതിയിലും ജനുസ്സിലൂും പൊരുത്തമുള്ള ഒരാള്‍ക്കുവ 1 കാത്തിരിക്കുകയാണ്‌ എല്ലാവരും” (വത്സല, 1979: 119). കല്യാണച്ചന്ത യില്‍ ചരക്കെടുക്കാന്‍ വരുന്നവരുടെ കണ്‍മുന്നില്‍ നിന്നുകൊടുക്കമുന്ന വെറും മൃഗം മാത്രമാണ്‌ സ്ത്രീ എന്ന കാഴ്ചദഷാടും അനുരാധയക്കു . മനുഷ്യജീവിതത്തില്‍ ഏറ്റവും വിലമതിക്കേ ഒന്നാണ്‌ വിവാഹം. എന്നാല്‍ വിവാഹം ലജ്ജാകരമായി മാറുന്നു എന്നു ക ത്തലാണ ഗിരിജക്കുള്ളത്‌ (ആരും മരി ക്കുന്നില്ല). മനുഷ്യന്‍ ഏറ്റവും വിലമതിക്കുന്ന വിവാഹബന്ധം ഇ്തയം ലജ്ജാകരമായ വസ്തുത ആയിത്തീര്‍ന്നതെന്തുകൊ ാണഞ (വത്സല, 1998: 84) എന്ന്‌ ഗിരിജ വിലയിരു ത്തുന്നു. വിവാഹം സ്ത്രീയുടെ വ്യക്തിത്വം പണയംവയ്ക്കുന്ന ഒരേര്‍ഷാടായി മാറു M3 . ഒരു വളര്‍ത്തമുമൃയഗത്തിന്റെ പരിഗണനപോലും ഭാര്യമാര്‍ക്ക്‌ കിട്ടുന്നില്ല 197 എന്നാണ്‌ ഗിരിജയ്ക്കടുതോന്നുന്നത്‌. ഞങ്ങള്‍ പെണ്ണുങ്ങള്‍ മാടുകളാണോ? ആര്യ ങ്കോട്‌ മാടിനു കിട്ടുന്നര്ത ശ്രദ്ധ പെണ്ണുങ്ങള്‍ക്ക്‌ കിട്ടുന്നു 0? (പു. 100) എന്ന്‌ ഭര്‍ത്താവിന്റെ അനുജനോട്‌ ചോദിക്കുന്ന . ഒരു വീട്ടുജോലിക്കാരിയാണ്‌ തന്റെ അമ്മയക്കുവേ യിരുന്നത്‌ എന്ന്‌ (പ്രഭാകരനും (നിഴലുറങ്ങുന്ന വഴികള്‍) മാധവി യോടു പറയുന്നു - എല്ലാ പെണ്ണുങ്ങളേം കല്യാണം കഴിച്ച്‌ ഒരു വീട്ടിലേക്ക്‌ കൊ ദവ രുന്നത്‌ അതിനാണല്ലോ? ശമ്പളം കൊടുക്കാത്ത ഒരു വീട്ടുജോലിക്കാരി (വത്സല, 1984: 63). എന്നാല്‍ വിവാഹം മാധവിക്ക്‌ “അമ്മയുടെ തായിരമന്ന പഴയ ആഭരണങ്ങള്‍ അണി യുന്നതും കോടിമു ദുടുക്കറുന്നതും അതിരാവിലെ ഉണര്‍ന്നെഴുദന്നേല്ക്കമുന്നതം ഒരു മകളെ വിവാഹിതയാക്കും” (പ3. 31) എന്ന ബോധം മാത്രമാണ്‌ നദകറമുന്നത. ഈ ബോധം നലകുന്ന (്പായത്തിലാണ്‌ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നത്‌. കുടും ബത്തില്‍ തളയ്ക്കകെടുന്ന ജീവിതങ്ങളാണ്‌ ഇവരുടേതും. 4.4. സാന്പത്തിക asa 4.4.1. ഒയെള്്‌ മണ്ണ്‌, മണ്ണിലദ്ധ്വാനിക്കുന്ന കുടിയാന്‍ അദവാ അടിയാന്‍, മണ്ണിനെയും അടിയാ നെയും ചദൃഷണം ചെയ്യുന്ന ജന്മി എന്നിങ്ങനെ മണ്ണ്‌ കേന്ദ്രമായുള്ള ബന്ധങ്ങളാണ്‌ നെല്കിലെ ജീവിതത്തെ നിര്‍ണ്ണയിക്കമുന്നത. നെല്കിലെ കുടുംബങ്ങളൊന്നും വന്‍കിട ജന്മിമാരല്ല. മണ്ണില്‍ അദ്ധ്വാനിക്കുന്നവരും കൃഷികാര്യങ്ങള്‍ നോക്കി നടത്തുന്നവരും അക്കൂട്ടത്തില - വൻകിട മദ്ധ്യവര്‍ഗ്ഗ ജന്മിമാര്‍ അടിയാദനോടുള്ള ചൂഷണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നില്ല. മുഖ്യവരുമാനമാര്‍ഗ്ഗവും ജീവിതത്തിന്റെ സമസ്തമേഖലക ളെയും സ്വാധീനിക്കുന്ന മറഖ്യറ്രരണയും കൃഷിയും കാര്‍ഷികബന്ധങ്ങളുമാണ്‌. ഈ കാര്‍ഷിക ജീവിതത്തെ ഉപജീവിക്കുകയം ശക്തികെടുത്തുകയും ചെയ്യുന്ന സാമൃഹ്യ ജീവിതത്തിന്റെ ര ഓം ക്രമമായി കൊല്ലനും ക്ഷുരകനും നെയ്ത്തുകാരനും തട്ടാനറും ചെറുകിട കച്ചവടക്കാരനും ഉള്‍കെടുന്ന ഒരു മേഖലയു : കാര്‍ഷിക വര മാനത്തിന്റെ ലഭ്യതയ്ക്ക്‌ അകത്താണ്‌ മറ്റ മേഖലകളെല്ലാം. പതുക്കെയാണെങ്കിലും പ്റുതിയ നാഗരികത എത്തിനോക്കുന്നത്‌ വത്സല അടയാളകെടുത്തുന്നു; . ഖസാക്കി ലേക്ക്‌ രവി കടന്നമുചെല്പുന്നതുഭപോലെ തിരുനെല്കിയിലേക്ക്‌ ഒരദ്ധ്യാപകന്‍ എത്തുന്നു . അയാള്‍ക്കൊഷം പതിയ വിദ്യാഭ്യാസവും സ്കൂള്‍ നിയമങ്ങളും കടന്നറുവരമന്നു. 198 ഏറെക്കുറെ ഒഷംതന്നെ ദോസ്റ്മാനും തിരുനെല്ിയിലെത്തുന്നുു. പുതിയ മുതലാളി ത്തത്തിന്റെ കച്ചവട നിയമങ്ങളും സെയ്തിലുടെ തിരുനെല്കിയിലേക്കെത്തുന്നത്‌ വത്സല അടയാളകെടുത്തുന്നു. ലോകത്തിന്റെ ഗതിക്രമങ്ങള്‍ക്കൊഷം വളരുകയോ മാറുകയോ ചെയ്യുന്ന വയനാടന്‍ ജീവിതത്തെ അതിന്റെ ആന്തരികമായ സംഘര്‍ഷങ്ങ ഭ്ോടെ ആവിഷ്ക്കരിക്കുകയാണ്‌ വത്സല. മണ്ണും വരുമാനവുമില്ലാതിരുന്ന ആദിവാ സിയെ കാര്‍ഷികജീവിതത്തിലേക്കും നാഗരിക ജീവിതത്തിലേക്കും (്പവേശിദിക്കമുന്ന സാമൂഹ്യമാറ്റങ്ങളെ നോവല്‍ഘടനയിലേക്ക്‌ വത്സല ആയയിക്കുകയാണ്‌. ഗൃഹവുമായി ബന്ധകെട്ട ജോലിയാണ്‌ സ്തീകള്‍ ചെയ്തിരുന്നത്‌. പ്രത്യക്ഷുവരുമാനമൊന്നും അവര്‍ക്കു ായിരുന്നില്ല. പച്ചകുത്തി നാണയത്തുട്ടുകള്‍ നേടിയിരുന്ന കുറുമാട്ടിമാ (തമാണ്‌ വ്യത്യസ്തയായി നില്കുന്നത്‌. മറ്റ്‌ അടിയാത്തികള്‍ മീന്‍പിടിച്ചും കതിരുപെ റുക്കിയും ഉപജീവനത്തിനുള്ള വക ക ത്തുന്നു. 4.4.2. ആന്നേയം കുടിയേറ്റ കര്‍ഷകരുടെ പ്രതിനിധിയാണ്‌ നങ്ങേമ. വൻകിട ജന്മിയായല നങ്ങമ ഇവിടെ (്പത്യക്ഷഷെടുന്നത്‌. അടിയാന്മാരോടൊകം അദ്ധവാനിക്കുകയും അവരെക്കൊ റ ജോലിചെയ്യിക്കുകയും ചെയ്യുന്നു . കച്ചവടം ചെയ്താണ്‌ നങ്ങേമ വയനാട്ടില്‍ ജീവിതമാരംഭിച്ചത്‌. കച്ചവടം മദുദന്നോട്ടു കൊ ദുപോകാനാകാതെ കൃഷി യിലേക്കു കടക്കുന്നു. നെല്ലില്‍നിന്ന്‌ വളരെ വ്യത്യസ്തമായ സാമ്പത്തിക ഘടനയാണ്‌ ഇവിടെയുള്ളത്‌. കുടിയേറ്റത്തിന്റെ പ്രഭത്യകതയായ പിടിച്ചെടുക്കല്‍, അദ്ധ്വാനിക്കല്‍, ജീവിക്കാനുള്ള ആഗ്രഹം എന്നിവ ഈ നോവലില് . ജീവിക്കാനാവശ്യമായ ഭൂമി യാണ്‌ നദങ്ങമ പിടിച്ചെടുക്കുന്നത്‌. കാര്‍ഷികജീവിതത്തിനഷുറത്തേക്ക്‌ വയനാടിന്റെ ജീവിതത്തിനഷുറത്തേക്ക്‌ വയനാടിന്റെ സാമ്പത്തികഘടന വളരുന്നത്‌ ആഗ്നേയത്തില്‍ കാണാം. അലോക്തിയുടെയും ഉദ്യോഗസ്ഥവിഭാഗങ്ങളുടെയും കച്ചവടങ്ങളുടെയും വളര്‍ച്ച നോവലില :- ദഭദവസ്വം ക്ലാര്‍ക്കാണ്‌ പത്മനാഭമേനോന്‍, അകഷ്ുവിന്റെ സൂഹൃത്ത്‌ കമ്പോ ര്‍, കച്ചവടക്കാരനായ കാസിംകൂട്ടി എന്നിവര്‍ ആഗ്നേയത്തിലു - അതോടൊഷും തന്നെ ഇവയുടെ പ്രാന്തങ്ങളില്‍ ജീവിക്കുന്ന മദ്യവില്പനക്കാരുമു - അമ്പുവും വേലായുധനും മദ്യം വിറ്റുകഴിയുന്നവരാണ്‌. പുതിയ ആയുധങ്ങളുപയോ ശിക്കുന്ന വെടിക്കാരൻ വര്‍ഗ്ഗീസും ആഗ്നേയത്തിലെ ക്ദാപാത്രമാണ്‌. 199 4.4.3, കമുമന്‍കൊയ്കി മുഖ്യമായും ര 3 ജന്മി കുടുംബങ്ങളാണ്‌ കൂമന്‍കൊല്ലി'യിലുള്ളത്‌. സുനനു, കൃഷ്ണനുണ്ണി എന്നിവരുടെ കുന്നത്തുകളം തറവാടും ചിന്നമ്മു ്രാമണിയമ്മയും മക്കളുമടങ്ങുന്ന പമങ്കുന്നം തറവാടും. വന്‍കിട ജന്മിത്തമാണ്‌ കൃഷ്ണനുണ്ണി (്രകടികി ക്കുന്നത്‌. എന്നാല്‍ ചിന്നമ്മു (ബാഹണിയമ്മ അദ്ധാനിക്കദന്ന, അദ്ധ്വാനികിക്കമുന്ന ക്ദാപാത്രമാണ. ആശ്നേയത്തിലെ സാമ്പത്തികഷടനതന്നെയാണ്‌ കൂമൻ കൊല്കിയിലും പ്രകടമാകുന്നത്‌. അലി എന്ന കച്ചവടക്കാരന്‍, ഗവണ്െന്റദ്യോഗസ്ഥ നായ ഭരതന്‍ എന്നിവര്‍ക്കൊഷം അടിയാക്ണിയില്‍നിന്നും തെരുവവാറ്റിലേക്കു മാ റിയ വെള്ളിയുമു - സ്ത്രീകളെല്ലാം കഠിനാദ്ധാനികളാണ്‌ കുമന്‍കൊല്ലിയില്‍. അടി യാന്മാര്‍ ജന്മിമാരുടെ വീടുകളിലും മിഷനറിമാരുടെ വീടുകളിലും പണി ചെയ്ത്‌ ജീവിതം നയിക്കുന്ന. 4.4.4, പാളയം പാളയത്തിലെ കമ നഗരകേന്രീകൃതമാണ്‌. കാര്‍ഷികേതരമായ തൊഴിലുക ളാണ്‌ അവിടെയുളളത. അദ്ഥ്യാപികമാരടുടെ ജീവിതമാണ പാളയത്തിലെ കേന്ദ്രര്രമേ യം. നഗരത്തിലെ വിദ്യാലയമായിരുന്നതിനാല്‍ സമൂഹത്തിന്റെ വിവിധ തുറക ളില്‍കെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥിനികള്‍ എത്തുന്നു - ഉന്നത ഗവണ്െന്‍ുദ്യോഗ സ്ഥന്‍ മുതൽ കൃമി വേലക്കാര്‍ വരെയുള്ള വിഭാഗങ്ങളുടെ മക്കള്‍ സ്‌കൂളിലെത്തുന്ന. നാഗരിക സമ്പദ്ഘടനയുടെ വിപറുലമായ പശ്ചാത്തലം പാളയത്തിലു . നാഗരിക ജീവിതത്തിന്റെ സവിശേഷതകളെല്ലാം അദ്ധ്യാപികമാരിലും വിദ്യാര്‍ത്ഥികളിലുമായി പ്രക ടികിക്കുന്നു - മദ്ധ്യവര്‍ഗ്ഗ ജീവിതത്തിലേക്ക്‌ ശ്രദ്ധകേന്രീകരിക്കുകയാണ്‌ വത്സലയുടെ ഇഈ നോവല്‍. മുതലാളിത്ത സാമ്പത്തിക ഘടനയ്ക്കകത്ത്‌ മാറ്റങ്ങള്‍ക്ക്‌ വിധേയമായി നിലകൊള്ളുന്ന വൈറ്യന്‍, ജ്യോത്്yയന്‍ തുടങ്ങിയ ഗ്രാമീണ ജീവിതത്തിന്റെ പ്രതിനിധി കള്‍ പാളയത്തിലു : മുതലാളി, കോണ്‍റ്രാകടര്‍, ഗള്‍ഷുകാരന്‍ എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങള്‍ രൃപകെട്ടുവരുന്നത്‌ വത്സല അടയാളകെടുത്തുന്നു. അതേ സമയം കൂലിവേലക്കാരുടെയും തൊഴില്‍രഹിതരുടെയും അവരുടെ മക്കളുടെയും ജീവിതം സമമൃഹത്തിലു ഠക്കുന്ന വൈരുദ്ധ്യങ്ങളും നോവലിസ്റ്റ്‌ ആവിഷ്കരിക്കുന്ന - 200 കൈക്കുലി, കോഴ, ഭവശ്യാവ്യത്തി എന്നിങ്ങനെയുള്ള ആശാസ്യമല്ലാത്ത പ്രവൃത്തികള്‍ നാഗരികജീവിതത്തിന്റെ ഭാഗമായി രൂപകെടുന്നത്‌ ഭനോവലില - 4.4.5. ചഠവേര്‍ ജന്മിത്തത്തിന്റെ യദാര്‍ത്ഥമുഖം പ്രകടമാകുന്ന ഭനോവലാണ്‌ ചാവേര്‍. ജന്മിത്ത ത്തിന്റെ മുഖ്യ സാമൃഹൃഷടനയക്കു ചുറ്റുമായി രാഷ്ര്രീയാധികാരഷടനയുടെ വിവിധ (കമങ്ങള്‍ രൂപകെട്ടുവരമന്നത്‌ ചാവേറിൽ കാണാം. പോലീസ്‌, കോടതി, തടവറ എന്നിങ്ങനെ നിയമപാലനത്തിന്റെയും, സര്‍ദവ്വയര്‍, ഗുമസ്തന്‍ എന്നിങ്ങനെ ഓദ്യോ ഗിക നിര്‍വ്വഹണത്തിന്റെയും (കമങ്ങള്‍ ശക്തമാണ്‌. പരമ്പരാഗത തൊഴില്‍- സേവന മേഖലയും ഈ നോവലില്‍ സജീവമാകുന്ന “ കേളോര്‍മനാശാരി, തറവാട്ടു ക്ഷുര കന്‍ അമ്പു, കൊല്ലന്‍ കൊമ്പി, ഭകോമന്‍വൈദ്യര്‍ തുടങ്ങിയവര്‍ കുലത്തൊഴില്‍ ചെയ്യുന്നവരാണ്‌. ചക്കരയു ാക്കിയും, കളഭചെത്തിയും മീൻവിറ്റും വൈദ്യവ്ൃത്തി നടത്തിയും ഉപജീവനം നടത്തുന്നവരും ചാവേറിലു : പറുറത്തറു ജോലിചെയ്യുന്ന ആളാണ്‌ ദേവയാനിയുടെ ഭര്‍ത്താവ്‌ നീലകണ്ഠന്‍ നായര്‍. ഗ്രാമത്തിലെ യുവാക്കള്‍ പട്ടാളത്തില്‍ച്ചേര്‍ന്ന്‌ ജീവിക്കുന്നു . 4.4.6, റോസ്മേരിയുടെ ആകാശങ്ങള്‍ ബദാം, ജട്ടിങ്കി തുടങ്ങിയ നാണ്യവിളകളുള്‍കെടെയാുള്ള കൃഷിയാണ്‌ റോസ്മേരി യുടെ ആകാശങ്ങളിലെ പ്രധാന വരുമാനമാര്‍ഗ്ഗം. പള്ളി കേന്നരീകരിച്ചുള്ള മിഷനറി (പവര്‍ത്തനമാണ്‌ ദാരദപിസാഗ്രാമത്തില്‍ നടക്കമന്നത. പ്രവര്‍ത്തനത്തിനു ലഭിക്കാ AZM A ുകളെക്കുറിച്ചൊന്നും സൂചികിക്കുന്നിലങ്കിലും അത്തരമൊരു സാന്നിദ്ധ്യം അവരുടെ പ്രവര്‍ത്തനത്തിലറ്റ “ പള്ളിവക ഭൃമി, പള്ളിവക ഡിസ്പൻസറി, പള്ളിവക കന്യാസ്്രീമഠം എന്നിവയ്ക്കുവ വരുമാനം എവിടുന്നു ലഭിക്കമുന്നു എന്നു സദൃചിഷി ക്കമുന്നുമില്ല. റോസ്‌ മേരി ട്രെയിനില്‍ സഞ്ചരിക്കുഭമ്പോള്‍ തൊഴില്‍ തിരക്കിപോകുന്നുു “ പെണ്‍കുട്ടികള്‍. റോസ്മേരിയമുടെ ചേച്ചിയുടെ ഭര്‍ത്താവ്‌ വിദേശത്തുപോയ കദാ പാത്രമാണ്‌. അയാളാണെങ്കില്‍ തിരിച്ചുവരുന്നുമുമില്ല. 4.4.7. തൊഴിലെടുക്കടുന സ്ത്രീകള്‍ 201 കാര്‍ഷികജീവിതപ്രധാനമായ നോവലുകളാണ്‌ പൊതുവെ വത്സലയുടെ കൃതി കള്‍. തകര്‍ച്ച, നെല്ല്‌, ആഗ്നേയം, കുമന്‍കൊല്ലി, ചാവേര്‍, അരക്കില്ലം, ആരും മരിക്കു ന്നില്ല, വിലാപം, നിഴലുറങ്ങുന്ന വഴികള്‍, വേനൽ തുടങ്ങിയ കൃതികളെല്ലാം കാര്‍ഷികപ രിസരത്തു വീരിയുന്നവയാണ്‌. മണ്ണും അദ്ധാനവും ഏറ്റവും വിലമതിക്കകെട്ടതായി കരുതുന്ന ൦“ വത്സല. കൃഷിസംബന്ധമായ ജീവിതപ്രശ്നങ്ങളിലും അദ്ധയാന ഭൂമിക യിലും സ്തീകള്‍ സവിശേഷ വ്യക്തിത്വം പുലര്‍ത്തുന്ന : മിക്ക നോവലുകളിലും കൃഷിക്ണി ചെയ്യുന്നത്‌ അടിയാന്മാരും സ്ത്രീകളുമാണ്‌. ഭമലാളന്‍ മണ്ണിലിറങ്ങിഷ്ണി യുന്നത്‌ വിരളമാണ്‌. അടിയാന്മാര്‍ അദ്ധ്വാനത്തില്‍ സ്രതീപുരുഷസമത്വം പദുലര്‍ത്തു m3 “ കൂലിയില്‍ ഏറ്റക്കുറച്ചില്‍ പ്രകടമാണ്‌. നെല്കില്‍' അടിയാത്തികള്‍ കഭപറി ക്കുകയും ഞാറുനടുകയും ചെയ്യുന്നു. രാഷവന്‍നായര്‍ തിരുനെല്കിയിലെത്തു മ്പോള്‍ കുളപറിക്കുന്ന പെണ്ണുങ്ങളെയാണ്‌ (013. 21) കാണുന്നത്‌. ജന്മി ഗൃഹങ്ങളിലെ സ്തീകള്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുക, പശുവിനെ വളര്‍ത്തുക എന്നിങ്ങനെ കൃഷിയനുബന്ധതൊഴിലുകളില്‍ ഏര്‍കെടുന്നു. സാവിത്രി വാരസ്യാര്‍, (ബാഹണിയമ്മ എന്നിവര്‍ ഇത്തരത്തിലുള്ള തൊഴിലിലേര്‍കെടുന്നവരാണ്‌. കര്‍ഷകകു ടുംബത്തിലെ സ്ത്രീകളുടെ പ്രതിനിധിയാണ്‌ സാവിത്രിവാരസ്യാര്‍ (നെല്ല. അവരുടെ കഠിനാദ്ധ്വാനത്തെ വെളികെടുത്തുന്നു “നെല്ലില്‍. എടുത്താല്‍ തീരാത്ത പണിയു : കുട്ടികളെ നോക്കണം, അടിച്ചു തളിക്കണം, ഇദഷോള്‍ വയലിലെ പണിക്കാര്‍ക്ക്‌ ചോറ്‌ കൊടുക്കുക എന്ന പണികടൂടിയായി (പടു. 90). അവര്‍ നട്ടു ഠക്കിയ പച്ചക്കറിത്തോടുത്തില്‍നിന്നാണ്‌ മാരയുടെ അമ്മ പേമ്പി മത്ത നില കട്ടുകൊ പോകുന്നത്‌. മനയ്ക്കലെ തിര്വോളമ്മ നട്ടുനനച്ചു ഠക്കിയ പ്റങ്കിത്തൈയില്‍നിന്നുമാണ്‌ മല്യന്‍ പദവും കായും ഒരുമിച്ച പറിച്ചമതിന്നമന്നത്‌. “തിദ്വോളമ്മ കാണരുത്‌. ചീത്ത പറയം. അവര്‍ സ്വയം നട്ടു നനച്ഛു ക്കുന്നത്‌” (പദ.7) എന്ന്‌ മല്ധന്‍ ചിന്തിക്കുന്നമുമു - കൃഷിചെയ്യുന്ന സ്ത്രീകളുടെ കൂട്ടത്തിലാണ്‌ നങ്ങേമ അന്തര്‍ജനം (ആഗ്നേയം) റോസ്മേരിയുടെ അമ്മ (റോസ്മേരിയുടെ ആകാശങ്ങള്‍) എന്നിവര്‍. അന്തര്‍ജ്ജനങ്ങള്‍ അകത്തളം വീട്ടു പുറത്തിറങ്ങാത്ത കാലത്താണ്‌ മണ്ണിനെ സ്നേഹിക്കുന്ന, അദ്ധാനം 202 ജീവിതമാക്കിയ നങ്ങേമ വയനാട്ടിലെത്തിയത. കാര്‍ഷികാനുബന്ധഥു തൊഴിലുകള്‍ ചെയ്യുന്ന മറ്റു നോവലുകളിലെ സ്ത്രീ ക്ദാപാത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്ത യാണ NEGBA അന്തര്‍ജനം. റോസ്മേരിയുടെ അമ്മയും കരുത്തുള്ള കദാപാത്ര മാണ. അവര്‍ക്ക്‌ അദ്ധവാനത്തോട്‌ വളരെ താത്പര്യമാണ്‌. 'കമൂമന്‍കൊല്ലി'യിലെ ചിന്നമ്മു (്രാകണിയമ്മ സ്വന്തം അദ്ഥ്വാനംകൊ ” കുടുംബം പറുലര്‍ത്തിയ സ്രതീയാണ്‌. പശുവിനെ വളര്‍ത്തുകയും പച്ചക്കറിഭത്തോട്ടം നിര്‍മ്മിക്കുകയും ചെയ്തിരുന്ന അവര്‍. കുൂമൻകൊല്ലിയിലെതന്നെ അടിയാത്തി ബനി ജന്മിഗൃഹങ്ങളിലും കന്യാസ്ത്രീകളുടെ താമസസ്ഥലത്തും ഭവേലയെടുത്താണ്‌ കഴി MIMO. പാളയത്തില്‍ കാണുന്ന കദാപാ(്തങ്ങളധികവും അദ്ഥ്യാപികമാരാണ്‌. സ്വന്തം വരു മാനം തങ്ങളുടെ ആവശ്യത്തിന്‌ ചെലവഴിക്കാനുള്ള സ്വാതന്ത്രം അവര്‍ക്കു ഠായിരു ന്നു. സ്കൂളില്‍ പഠിക്കുന്ന കൂട്ടികളുടെ അമ്മമാര്‍ വീട്ടുപണിക്കുപോയും മീന്‍വില്പന നടത്തിയുമാണ്‌ ജീവിച്ചിരമന്നത്‌. 'ചാവേറി'ലെ ജന്മിഗ്യഹങ്ങളിലെ സ്തീകള്‍ വീട്ടിനുള്ളിലെ ജോലികള്‍ മാത്രം ചെയ്തിരുന്നവരാണ്‌. പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിതന്നെയാണ്‌. കുടിയാന്മാരും സ്തീകളും കൃഷിഷ്ണിയില്‍ ഏര്‍കെടുന്നവരാണ്‌. ചക്കരയു ക്കുന്ന നാട്ടിൽ സ്തീകളും തുല്യമായി അദ്ധ്വാനിക്കുന്ന : മീന്‍വില്പന നടത്തുന്ന ചീരു നോവലിലെ (ശദ്ധേയമായ സ്ത്രീകലാപാത്രമാണ്‌. പശുവളര്‍ത്തുകയും ജന്മിഗ്യഹങ്ങളില്‍ വേല യക്കുപോവുകയും ചെയ്യുന്ന “ ദളിത്‌ സ്തീകള്‍. തൊഴില്‍ അനിവാര്യമായി കരു തുന്ന സ്തീകളുടെ കയാണ്‌ റോസ്‌ദേരിയുടെ ആകാശങ്ങള്‍. ഒ്രെയിനില്‍വെച്ച്‌ ജോണ്‍ എന്ന ക്ദാപാ(ത്രഭത്തോട്‌ തൊഴില്‍ ജീവിതമാണ്‌ എന്നറു പറയന്നു റോസ്മേരി, സ്വന്തം കാലില്‍ നില്ക്കാനും അടിമക്ടാതിരിക്കാനം തൊഴില്‍ കൂടിയേ തീരൃ എന്നു വിശ്വസിക്കുന്നു റോസ്‌മേരി. ആ നോവലിലെ സ്രതീകളെല്ലാം തൊഴില്‍തേടി നാടുവിട്ടുഭപോകുന്നവരാണ്‌. മറിയാമ്മച്ചേടത്തിയുടെ അനുജത്തി മാര്‍ഗരറ്റും ദറാോസ്ദേരിയുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. കൂട്ടികളുടെ സംരക്ഷണം, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികള്‍ നോക്കിയിട്ടും വീട്‌ നിലനിര്‍ത്തേ തും വരുമാനം ഉ ഠാക്കേ തുമായ തൊഴില്‍ 203 ചെയ്യേ വരുന്നു നങ്ങേമ, ചിന്നമ്മു(ബാഹഛണിയമ്മ, റോസ്മേരിയുടെ അമ്മ എന്നി വര്‍ക്ക്‌. കുടുംബത്തിന്റെ ഉത്തരവാദിത്തവും വരുമാനസംരക്ഷണവും ഒരുപോലെ നോദക്ക വരുന്നു “സ്തീകള്‍ക്ക്‌. 4,5. വീദ്യാഭ്യായം പുറത്തുപോകാനും പുതിയ സംസ്കാരവും അറിവും ഉള്‍ക്കൊള്ളുവാനും പല കോഴും സാഹചര്യങ്ങള്‍ ലഭിക്കുന്നത്‌ പുരുഷന്മാര്‍ക്കാണ്‌. സ്ത്രീകളുടെ സാമൂഹികാടി ATMA മതപരമായ വിലക്കുകളും പഠിക്കാനോ പറുറത്തുപോകാനോ അവരെ അനു വദിക്കാറില്ല. നെല്പി'ല്‍ കുറുമാട്ടിക്കും മാരയ്ക്കും എഴുതാനും വായിക്കാനുമറിയാം. വാര്യത്തെ ഉണ്ണി താഴെ നഗരത്തില്‍ പോയി പഠിച്ചുവരുന്ന - എന്നാല്‍ അനുജത്തി സുഭദ്രയുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഒന്നും പ്രതിപാദിച്ചുകാണുന്നില്ല. പൌലോസ്‌, കമന്വോ ര്‍, പത്മനാഭമേനോന്‍ (ആഗ്നേയം) എന്നി വരൊക്കെ പഠിഷും അറിവുമുളളവ രാണ്‌. അഷ്ുവിന്റെ അനുജത്തി അമ്മുവിന്‌ നാട്ടിലായതുകൊ “പഠിക്കാന്‍ സകര്യം കിട്ടുന്നു - അക്ുവിന്റെ ഭാര്യ ലീലയുടെ വിദ്യാഭ്യായത്തെക്കുറിച്ചം വിവരണമൊന്നു മില്ല. കുമൻകൊല്ലിയില്‍ ഭരതന്‍, മുരളി, സത്യനാരായണന്‍, അനന്ത൯മാസ്റ്റര്‍ തുടങ്ങി യവരെദ്ദാം ഉദ്യോഗം നേടാനുള്ള പഠിഷുനേടിയവരാണ്‌. പടമങ്കുന്നത്തെ ഗംഗാദേവി യൊഴികെ മറ്റു സ്ര്രീകദാപാത്രങ്ങള്‍ക്കൊന്നും (്രാഠദമിക വിദ്യാഭ്യാസത്തിനഷുറം കട ക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി യുവതി ബന്ദി അവിടെയുള്ള സ്കൂളില്‍ എഴുതാനും വായിക്കാനും പഠിച്ചിട്ടു - ചാവേറില്‍ ജന്ദിഗ്യഹങ്ങളിലെ സ്രതീകള്‍ക്കറും പറുരദൃഷ ന്മാര്‍ക്കും മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ അനൂവാദമ ായിരുന്നമുള്ളൂ. ഉക്കാരന്‍ ഗുരുക്കള്‍ കുടിയാന്മാരുടെ മക്കളെ പഠികിക്കാന്‍ കരുവഞ്ചേരിയില്‍നിന്ന്‌ തെറ്റികിരി യുന്നു . അസ്പാടിക്ക്‌ പഠിക്കണമെന്ന്‌ മോഹം ൭ ഠയിരുന്നടു. ജന്മിഗ്ൃഹങ്ങളിലെ സ്തീകള്‍ ഗുരുക്കന്‍മാരുടെ കീടില്‍ സംസ്കൃതവും കാവ്യവും പഠിക്കുന്ന പതിവാണു യിരുന്നത്‌. എന്നാല്‍ മദഹശ്വരന്‍, അനന്തന്‍, കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പുരുഷ ക്ലാപാത്രങ്ങളെല്ലാം സ്വദേശം വീട്ട്‌ പോവാനും മറ്റ്‌ ഉന്നത വിദ്യാഭ്യാസത്തിനും ഉളള അവസരം ലഭിക്കുന്നവരാണ്‌. മരുമക്കത്തായ ദായക്രമത്തില്‍ അധികാരമില്ലാത്തതു കൊ റ വിദ്യ അഭ്യസിക്കാനുള്ള സ്വാതന്ത്യം നിഷേധിക്കടെട്ട കദാപാത്രമാണ്‌ രാഷ വന്‍ (ചാവേര്‍). പാളയം നഗരസംസ്ക്കാരത്തിന്റെ ഭാഗമായി സ്രതീപുരുരഷദഭദമഭന്യ 204 വിദ്യാഭ്യാസം സിദ്ധിച്ച ക്ലദാപാത്രങ്ങള്‍ നിറഞ്ഞ നോവലാണ്‌. കൊളോണിയല്‍ സംസ്‌ക്കാരം നല്കുന്ന കനിവാണ്‌ റോസ്‌മേരിയുടെ ആകാശങ്ങളില്‍ സ്ത്രീകള്‍ക്ക്‌ അനറദവദിക്കകെട്ു വിദ്യാഭ്യാസം. വിദ്യാഭ്യാസവും അതഭ്യസിക്കാന്‍ സ്കൂളും വേണമെന്ന ചിന്ത നയിക്കുന്ന കദാ പാത്രങ്ങളും കലാസനദര്‍ഭങ്ങളും നെല്ല്‌; ആദഗ്നയം, ചാദവേര്‍' എന്നീ നോവലുകളില്‍ കാണാം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന സന്ദര്‍ഭങ്ങള്‍ കൊരുത്ത നോവലുകളാണ്‌ വത്സലയുടേത്‌. വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാ ക്കിയ ക്ദാപാത്രങ്ങളാണ്‌ മാരയും മദ്യനും (നെല്‌). പുറത്തുപോയി പഠിച്ച വരുന്നവ രെക്കറിച്ച്‌ മാരയ്ക്ക്‌ പ്രത്യേക അഭിപ്രായം തന്നെയു : വെള്ള മു ദടത്തവന്ന രാഘവൻനായരെ ക ട്ട്‌ മാര ചിന്തിക്കുന്നത്‌ തൃശ്ൂലേരിയിലേ ഇങ്ങനെ വെളുത്ത വേഷംധരിച്ച തമ്പുരാക്കന്മാരെ ക 133993 എന്ന്‌ അവളോര്‍ത്തു. ദദൃരദേശത്ത്‌ പഠിക്കാന്‍ പോയി യോഗ്യന്മാരായി തീിരിച്ചദൃവ രുന്ന ചെറിയതനമ്മ്വാക്കള്‍ (വത്സല, 1999: 33). മല്ലന്‍ കാവല്‍ പന്തലിലിരുന്നു കുറുമാട്ടിയെക്കുറിച്ചു ചിന്തിക്കുന്നതും തന്നെക്കാള്‍ പഠിക “ കുറുമാട്ടിക്ക്‌ എന്നാണ്‌. കൂറുമാട്ടി പേരെഴുതാന്‍ (്രാപ്തയാണ്‌. വിദ്യാ ഭദ്യാസം എത്ത അനിവാര്യമാണെന്ന്‌ “ഇവിടെയൊരു പള്ളിക്കൂടം തുടങ്ങിയാല്‍ രാഷ വന്‍നായര്‍ക്കു പുണ്യമു വും” (പദു. 53) എന്ന സാവിത്രി വാരസ്യാരുടെ വാക്കുകളി ലദ്ൃടെ വെളികെടുന്നു. രാഷവന്‍നായര്‍ എന്ന കാര്യസ്ഥനും അറുമുഖന്‍ എന്ന അധ്യാ പ്കനും കൂട്ടികളെ പഠികിക്കാന്‍ കഠിനമായി പ്രയത്മിക്കമന്ന - നങ്ങേമ അന്തര്‍ജ്ജനം (ആഭഗന്നയം) തന്റെ മകന്‍ അഷ്ുവിന്റെ വിദ്യാഭ്യായകാര്യത്തില്‍ വളരെ താതപര്യം കാണിക്കുന്നു - മകന്‍ പത്തുകഴിഞ്ഞ്‌ പഠിക്കാന്‍ കൂട്ടാക്കാത്തതില്‍ വളരെ വിഷമിക്കുന്നുമു : രാഘഷവന്‍നായരോട്‌ തന്റെ മകന്റെ വായനയെക്കുറിച്ച്‌ സംശയം ചോദിക്കുന്നു. അടിയാക്കുട്ടികളുടെ കുടെ മകന്‍ പഠിക്കുന്നതില്‍ വിരുദ്ധാ ഭീപ്രായമു ഠയിരുന്നില്ല നഭങ്ങമയ്ക്ക്‌. ജാതിപോകുന്നതിലും വലുത്‌ വിദ്യാഭ്യാസ മാണ്‌ എന്ന്‌ അവര്‍ കരുതുന്ന. 205 താഴ്വാരങ്ങളില്‍ നിന്നെത്തിയ മാതാപിതാക്കള്‍ക്ക്‌ തങ്ങളുടെ മക്കളെ പട്ടണ ത്തില്‍ പറഞ്ഞയച്ച്‌ പഠിഷിക്കണമെന്ന മോഹമു - ജന്മിത്ത ചിന്തയെക്കാള്‍ അക്ഷര സ്ദഭനഹികളാണ്‌ കുമന്‍കൊടല്ിക്കാരും. സത്യനാരായണനും അക്ുവുമെല്ലാം അടിയാ ന്മാരുടെ സ്കൂളില്‍ പഠിച്ചുവളരുന്നവരാണ്‌. പമങ്കുന്നത്തെ അമ്മിണിയെ പരിചയഷെ ടുത്തുഭമ്പോള്‍ “അമ്മിണി വീട്ടിലിരുന്ന്‌ കാവ്യവും സംസ്കൃതവും പഠിച്ചിട്ടു ” (al9.26) എന്നാണ്‌ പറയുന്നത്‌. പുരുഷനെ സംബന്ധിച്ചിടദത്താളം പഠിക്‌ ജീവിതമാര്‍ഗ്ഗത്തിലുള്ള ഉപാധിയാണ്‌ എന്നാല്‍ സ്രതീകള്‍ക്ക്‌ അത്തരമൊരു സാധ്യത പരിമിതമാണ്‌. കൂമന്‍കൊല്ലിയില്‍ വിമല എന്ന കദാപാത്രം ഭരതനെ വിമര്‍ശിക്കുന്നു * ഭരതൻ പഠിച്ചത്‌ ഉദദ്യാഗം നേടാനല്ദേ? നാം മുരളിയെ പഠിദിച്ചതും അതിനല്ലേ (വത്സല, 2000: 172), കൃഷ്ണന്‍നമ്പീശന്‍ തന്റെ ഭാര്യയെക്കുറിച്ചു പറയുന്നത്‌ അഭിമാനഭത്താടെയാണ്‌. തന്റെ സഹധര്‍മ്മിണി ഇനിയും അക്ഷരങ്ങള്‍ മറന്നുകഴിഞ്ഞിട്ടില്ലെന്നുക ൦ അയാള്‍ അങത്ങഭുതചെട്ടു (പടു. 170). സ്ത്രീകളും കീഴ്ജാതിക്കാരും സമൂഹത്തിന്റെ എല്ലാ പ്രര്കിയകളില്‍നിന്നുും അകറ്റി നിര്‍ത്തകെട്ടിരുന്നു. വിദ്യാഭ്യാസം പോലുള്ള സാധ്യതകളും അവര്‍ക്ക്‌ നിഷിദ്ധ മായിരുന്നു. അറിവിന്റെ മഹത്വവും വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും വെളികെടു ത്തുന്ന ഭനോവലാണ്‌ ചാവേര്‍. ജാതിതിരിച്ചുള്ള വിദ്യാഭ്യാസം അവസാനികിക്കാനുളള ത്വരയാണ്‌ ഉക്കാരന്‍ഗുരുക്കളില്‍ കാണാന്‍ കഴിയുന്നത്‌. പാരമ്പര്യരീതികളെ നിഷേ ധിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്നു “അദ്ദേഹം. ജന്മിമാരുടെ കാട്ടികകള മാത്രമലു കുഞ്ഞമ്പാടിയെ ദദോലുള്ള കീഴ്ജാതിയിലുള്ള കുട്ടികളെയും തനിക്കു പഠികി ക്കണമെന്ന്‌ കരുവഞ്ചരി കാരണവരോട്‌ എതിര്‍ത്ത ക്ദാപാത്രമാണ്‌ ഉക്കാരൽഗുരു ക്കള്‍. കാരണവര്‍ ചോദിക്കുന്നു. “ഉക്കാരന്‍ ആരെയാ പഠികിക്കമുന്നത്‌?” “കുഞ്ഞിങ്ങളെ' “ഏട്ത്തെ?” “ഭൂമിയിലെ” (പ. 61). 206 ഭൃമിയിലെ കുഞ്ഞിങ്ങളെ മുഴുവന്‍ പഠിദിക്കാനുള്ള ത്വരയാണ്‌ ഉക്കാരന്‍ ഗുരു ക്കള്‍ക്കറുള്ളത്‌. സാര്‍വ്വതിക വിദ്യാഭ്യാസം എന്ന ആശയം സഷഘലമാകുന്ന സനദദര്‍ഭമാണ്‌ ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്‌. അടിയാക്കുട്ടികള്‍ അക്ഷരം പഠിക്കാ നായോ എന്ന ചോദ്യത്തിന്‌ “മനസ്സു വളര്‍ന്നാ തീയച്ചെക്കനെന്നല്ല മലയഭനോ മണ്ണാനോ പഠിക്കാമെന്നാ അടിയന്റെ അറിവ്‌ (പ. 60). എന്ന്‌ ഗുരുക്കള്‍ മറുപടി പറയുന്നു - ഒരു അദ്ധ്യാപകനെങ്കിലുമില്ലാത്ത ഭനോവലമ കള്‍ വിരളമാണ്‌ വത്സലയുടെ നോവല്‍ പ്രപഞ്ചത്തില്‍. ചെറിയോമന്‍ മാസ്റ്റര്‍, കടഞ്ഞിഷ്ണന്‍ മാസ്റ്റര്‍, കോമൻ നായര്‍ എന്നിവര്‍ ചാവേറിലെ അദ്ധ്യാപകരാണ്‌. ആധുനികവിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ആഹ്വാനം ചെയ്യുന്ന കദാപാത്രമാണ്‌ അനന്തന്‍. നീലകണ്ാന്‍നായര്‍ ദേവയാനിക്കറു പുടവകൊടുത്തതില്‍ അനന്തന്‍ സന്തോഷിക്കുന്നു. തന്റെ തറവാട്ടിന്റെ ഇരു മുലകളിലേക്ക്‌ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാ ശരശ്മികള്‍ കടന്നുവരികയാണെന്നതില്‍ ആശ്വസിച്ചു (പു. 121). വിദേശത്ത്‌ ജോലിയുള്ള നീലകണാഠന്‍നായര്‍ പുദാഗമനചിന്തക്കാരനായിരുന്നുമ. ഭാര്യയെ വെല്‍വെറ്റ്‌ ജാക്കറിട്ട്‌ ജോലി സ്ഥലഭത്തക്കു കൂുട്ടിക്കൊ പോകാൻ താത്പ ര്യകെട്ടിരുന്ന വ്യക്തി. ദേവയാനിയെ കോരഷകുഴ കടക്കാന്‍ കാരണവര്‍ അനുവദിച്ചില്ല. പാളയം” വിദ്യാഭ്യാസത്തിന്റെ തുറന്ന സാധ്യതകള്‍ ഒരുക്കിത്തരുന്ന നോവലാ ണ്‌. കൊളോണിയല്‍ സംസ്ക്കാരത്തിന്റെ പ്രതിഷഘനമാണ്‌ പാളയത്തിലെ വിദ്യാഭ്യാസ രീതി. എല്പാവര്‍ക്കറും സയജന്യ വിദ്യാഭ്യാസം എന്നു പദ്ധതിയും ങ്കിലും വിദ്യാഭ്യാസ സ്വദായത്തിന്റെ പോരായ്മകള്‍ ച ര്‍ക്കാണിക്കുകയും ചെയ്യുന്നു : സജജന്യ വിദ്യാഭ്യായത്തിന്റെ നുകം താദങ്ങ ിവരുന്ന പാവകെട്ട കുട്ടികള്‍ നിരന്തരം സര്‍ക്കാര്‍ (്രഖ്യാപനങ്ങളില്‍കെട്ട്‌ വലയുന്നു -. എല്ലാവര്‍ക്കും സയജജന്യ വിദ്യാഭ്യാസം എന്ന ദാക്ഷി ണ്യത്തിനുവേ 1 അനേകശതം കൂട്ടികളാണ്‌ അവിടെ പഠിക്കാനെത്തുന്നത്‌. പാവകെട്ട വര്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളുകളും പണക്കാര്‍ക്ക്‌ കോണ്‍വെന്റ്‌ സ്കൂളും എന്ന ഭവര്‍തിരി വദുപോലും കുട്ടികളുടെഭമല്‍ പ്രഹരമാകുന്നു. നേരായ മാര്‍ഗ്ഗത്തില്‍ പി. എസ്‌. സി. ടെസ്റ്‌ എഴുതിയവര്‍ മാത്രം പഠികിച്ചിരുന്ന സ്കൂളില്‍ കൈക്കൂലിയും ശിപാര്‍ശയും 207 നിയമനങ്ങളുടെ മാനദണ്ഡമായിത്തീര്‍ന്നുു. ചക്രപാണി ഇത്തരത്തില്‍ ദല്യകാള്‍ പണി യെടുക്കുന്ന കഥാപാത്രമാണ്‌. “കൈക്കൂലി കൊടുക്കമുന്നത്‌ അന്തസ്സിനു കുറവാ ണെന്നു കരുതുന്ന സൃസിയും ഭര്‍ത്താവും” (പു. 115) ച(കപാണിയ്ക്കെതിരാണ്‌. തൊഴില്‍ നേടുന്നത്‌ പഠിക്കുന്ന വിഷയങ്ങളല്ലാതെ വരുദമ്പാള്‍ കുട്ടികളുടെ പഠനസാ ്ൃതമങ്ങുന്നു : ചൈല്‍ഡ്‌ കെയര്‍ മെയിനെടുത്തു പഠിച്ച തങ്കച്ചി ഒന്നാം (Mad എച്ച്‌. എസ്‌. എ ആയി നിയമിതയാവുന്നു . മുവായിരം കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ നല്കുകയും പഠിക്കാന്‍ സകര്യമില്ലാതി രിക്കുകയും ചെയ്യുന്ന പ്രശ്നത്തിന്റെ രൂക്ഷതയും വെളിവാക്കുന്ന ചിത്രമു “പാളയ ത്തില്‍. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ അക്ഷരങ്ങളെല്ലാം ഡിവിഷനാക്കുന്ന “ സ്കൂളില്‍. രാജമ്മടീച്ചറിന്‌ താന്‍ പറൂരക്റമ്പിലാണ്‌ എന്ന തോന്നലാണുളവാകുന്നത്‌: “തലങ്ങും വിലങ്ങും കുട്ടികള്‍, ഇരിക്കാനോ നില്ക്കാനോ സ്ഥലമില്ല... രാജമ്മ പറഞ്ഞു. എട്ട്‌ യൂ. സ്റാന്റ്‌ അപ്‌ (പ. 141). ഇരിഷിടങ്ങള്‍ ഒരുക്കിക്കൊടുക്കാതെ അഡ്മിഷന്‍മാ്രം കൊടു ക്കുന്ന സ്കൂളുകള്‍ക്കുനേരെയുള്ള പരിഹാസമാണത്‌. നിറഞ്ഞ ക്രാസുകളെക്കുറിച്ച്‌ പ്രിഹാസപൂര്‍വ്വം വിവരിക്കുന്നുമ - ഒന്നാം മണി അടിക്കും മമ്പ്‌ എത്തുന്നവര്‍ക്ക്‌ മാത്രമുള്ളതാണ്‌ ഇരികഷിടങ്ങള്‍, ഞെങ്ങി ഞെരങ്ങി ഇരുപത്തിയഞ്ചു പേര്‍ക്കിരിക്കാം. പിന്നെ വരമന്നവര്‍ക്ക്‌ തറ ടിക്കറ്റ, ഹാജരു വിളിച്ചുകഴിഞ്ഞുവരുന്നവര്‍ ടീച്ചറുടെ അംഗരക്ഷകരായി നില കൊള്ളുന്നു ( പു. 66), സര്‍ക്കാര്‍ സ്കൂളുകളുടെ പരിമിതി തറന്ന പറയുന്നു ിവിടെ. പഠനമോ റിസൾട്ടോ അല്ല അവിടുത്തെ ലക്ഷ്യം. പല പദ്ധതികളും പരീക്കിക്കാനൊരിടമാണ്‌ സ്കൂളുകള്‍. കൂട്ടികള്‍ക്കായുള്ള ദേശീയ സമ്പാദ്യപദ്ധതി, ലോട്ടറി, വെല്‍ഫേര്‍ഷ ; നഗരപ്രദക്ഷിണം, ഏഭതോ മന്ത്രിക്ക്‌ താലഷൊലി- ഇതൊക്കെ സ്കൂളിനെക്കൊ 3 സാധിക്കാനാവുന്നവ യാണ്‌. ഇതിനൊക്കെ ഗവണ്െ്റു സ്കൂളിലെ കുട്ടികളെയാണ്‌ ഉപയോഗിക്കുന്നത്‌. അദ്ധ്യാപനം തൊഴിലിനുവേ വയറും വിദ്യാഭ്യാസം വിവാഹത്തിനുമമമ്പുള്ള ഇടത്താവള മായും കരദൃതുന്ന രീതിയും ഇവിടെ ച ര്‍ക്കാണിക്കുുന്നു. റോസ്മേരിയുടെ ആകാശങ്ങള്‍ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ ഏറെ പ്രാധാന്യം കൊടുക്കുന്ന കൊഭോണിയല്‍ സംസ്ക്കാരത്തിന്‍റെ പ്രതിഫലനമാണ്‌. തൊഴില്‍നേടി കുടുംബം പുലര്‍ത്തുന്ന സംസ്ക്കാരമാണ്‌ (Alavayad സമുദായത്തില്‍ 208 AQOO W(OlAWENZ ഉളളത്‌. തങ്ങളെ കെട്ടിച്ചയയ്ക്കാനുള്ള സ്രതീധനം, വീട്ടചെലവു കള്‍ - ഇവയെല്ലാം ഭനോക്കിനടത്തുന്നത്‌ പെണ്‍കുട്ടികള്‍ തന്നെയാണ്‌. പെണ്‍മക്കള്‍ വിദ്യ നേടുന്നത്‌ തൊഴിലിനു വേ ിയാണുതാനും. 4.6. സദാചാരം - ലൈംഗികത സദാചാരത്തിന്റെ സാമ്്രദായിക ശീലങ്ങളെ പരിഹസിക്കുന്നു ൦“ വത്സല. സമൃ ഹത്തില്‍ സദാചാരം സംരക്ഷിക്കാനുള്ള ബാധ്യത സ്രതീക്കാണെന്ന ധാരണയെ അവര്‍ പ്രകോപികിക്കമുന്നു. മതാത്മക ഘട്ടത്തിലെ കുടുംബ-സമുഹബന്ധങ്ങളില്‍ മാത്രമല്ല ജനാഗധിപത്യയദുഗത്തിലെ കുടുംബ-സമദൃഹ ഘടനകളിലും സ്ത്രീ നിയന്ത്രിക്കകെടുന്നു ഏതു കാലഘട്ടത്തിലും സ്ര്രീയെ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്തത്‌ ലിംഗാധികാരഘടനയുടെ നിയമങ്ങങാണ. ഈ നിയമങ്ങള്‍ക്കു കീഴ്കെട്ടാണ്‌ സ്ത്രീവിരുദ്ധമായ സദാചാരനിഷ്ഠകള്‍ സാമാന്യബോധത്തിന്റെ ഭാഗമായിത്തീര്‍ന്നത്‌. ഈ അവസ്ഥയോടുള്ള കലഹം വത്സലയുടെ നോവലുകളില്‍ ധാരാളമായി (പത്യക്ഷഷെ ടുന്നു. കുറുമാട്ടി (നെല്ല, സുനന്ദ (കുമന്‍കൊല്കി), രതി പ്രാളയം) എന്നിങ്ങനെയുള്ള ക്ദാപാത്രങ്ങളിലദ്ൃടെ വ്യവസ്ധാപിത സദാചാരസങ്കല്പങ്ങളെ അവര്‍ വിചാരണ ചെയ്യു ന്ന. മല്ലനും കറമമാട്ടിക്കം (നെല്ല) ഒരുപോലെ പങ്കാളിത്തമുള്ള അവിഹിതമായ ലൈംഗികവേഴ്ചയില്‍ കൂറുമാട്ടിയാണ്‌ വിമര്‍ശിക്കകെടുന്നത്‌. അതേ സമയം പാപ ബോധം കൂടുതലും മല്ലനാണ്‌. ശരിതെറ്റുകളുടെ ഭാരം അയാളെയാണ്‌ കുഴക്കുന്ന ത്‌. സദാചാരത്തെ സംരക്ഷിക്കാനുള്ള ബാധ്യത വത്സലയുടെ കുറുമാട്ടി എന്ന കലാ പാത്രം ഏറ്റെടുക്കുന്നില്ല. പേയാണ്‌ തന്നെക്കൊ “ തെറ്റുചെയ്യിച്ചത്‌. തെറ്റു ചെയ്തതുകൊ ാണ്‌ ഗന്ധ കശാലയില്‍” പന്നി കയറിയത്‌ (വത്സല, 1999: 18). എന്ന്‌ മല്യ സദാചാരശ്രംശത്തിന്റെ അപകടത്തെക്റി വ്യാകുലനാകുന്നു. കുറുമാട്ടി മന്ത്രവാദം ചെയ്തിട്ടാവാം തന്നെക്കൊ ൦ തെറ്റുചെയ്യിക്കമുന്നത്‌ എന്നം മല്ന്‍ വിശ്വസി ക്കുന്നു. താൻ ചെയ്ത തെറ്റിന്റെ ഹലം പലതവണ അനുഭവിക്കേ വന്നതായും മല്ലന്‍ കരുതുന്നു . ചിശാക്‌ "ഒരിനം നെല്ല്‌ 209 ഇവള്‍ പേയാണ്‌ ഗന്ഥകശാലയില്‍ പന്നി കയറിയത്‌- അന്ന രാ(തിതന്നെ തമ്പുരാന്‍ മരിച്ചത്‌- ഒരു കൊല്ലത്തെ അടിമക്ണി ചെയ്തിട്ടും കു ല്‍” കിട്ടാതിരുന്നത്‌ (പ. 51). എന്നറും അയാള്‍ ഓര്‍മ്മിക്കുന്നു. ലൈംഗികതയുടെ സ്വാതന്ത്യം പറുരുഷനുമാത്രം വിധിച്ച വ്യവസ്ഥിതിയിലാണ്‌ മല്ലനും ജീവിക്കുന്നത്‌. പുരുഷന്‌ അനുവദനീയവും പെണ്ണിന്‌ പാടില്ലാത്തതുമായ ലൈംഗിക സ്വാതന്ത്യം നെല്ലില്‍ കുറുമാട്ടി പിടിച്ചവാങ്ങുന്നു - ലൈംഗികതയെ ഒരു കുറ്റമായി കുറുമാട്ടി കാണുന്നില്ല. അങ്ങനെ കാണണമെന്നു നിര്‍ദ്ദശിക്കുന്ന പരഷാധിപത്യ സാമൂഹ്ൃഷടനയെ ഈ അനദഭവം ഞെട്ടിക്കുന്ന : വിധേയകെ ടാത്ത കുറുമാട്ടി പുരുഷാധിപത്യഘടനയക്ക്‌ കീട്ക്ടാത്ത സ്രതീതന്നെയാണ. അതു കൊ ൦ കുറുമാട്ടിക്കു കുറ്റബാോധമു ാവുന്നില്ല. കുറുമാട്ടിയുടെ ഈ സ്വാതന്ത്രം മല്ലനില്‍ കൂടുതൽ കുറ്റബോധമുണര്‍ത്തുന്നു. അഹങ്കാരി! പാതിരാത്രി! ഒരു പെണ്ണ്‌! വിജനമായ വയലുകളുടെ നടുക്ക്‌! ഒറ്റഷെട്ട കാവല്‍പന്തല്‍! (പദ. 14). എന്നാണ്‌ മല്വന്റെ ചിന്ത. രതി ആവശ്യക്ടുന്ന പെണ്‍ബോധത്തെ ചോദ്യം ചെയ്യുന്ന ആധിപത്യമുല്യത്തിന൯&റേതാോയിതീരുന്നു മല്ചന്റെ ഈ ചിന്ത. ലൈംഗികതയുടെ അടയ്ക്കാത്ത വാതായനത്തിന3ു മററൻപിലാണ്‌ സുനന്ദ (കമമന്‍കൊല്ലി) എന്നും നില്‍ക്കുന്നത്‌. “ഒരിക്കലും അടയ്ക്കാന്‍ ശ്രിച്ചിട്ടില്ാത്ത കൊച്ചുജാലകത്തിലദ്ൃടെ അവള്‍ പറുറത്തേക്കടു നോക്കി” (വത്സല, 2000: 12) നില്ക്കുക പ്തിവായിരുന്നു. പലര്‍ക്കും കാണാനവസരമു വായിട്ടില്ങ്കിലും എല്ലാവരും പറഞ്ഞു കേട്ടവരാണ്‌; കൂട്ടുകൂടാനും കൂട്ടത്തില്‍ കൂടാനും കൊള്ളില്ലാത്ത സുനന്ദയെദ്റി. ആദ്യമായി ചിന്നമ്മു ്രാകണിയമ്മ സുനന്ദയെ തിരിച്ചറിയുന്നത്‌ നോവലിന്റെ അവ സാനഭാഗത്താണ്‌. * @goll 210 ഇതിനുമുമ്പ്‌ ഒരിക്കലും ക മമുട്ടിയിട്ടിലാത്ത സുനദ്ദയെ. കുന്നത്തുകള ത്തിന്റെ പടിവിട്ടിറങ്ങാത്ത സുനന്ദയെ. എല്ലാവരും പാഴ്വാക്കുകള്‍ക്കൊ “പരി ക്കേല്പിക്കാറുള്ള സുന്ദരിയെ (പ. 194), എന്നാല്‍ കുമന്‍കൊല്കിയിലെ പൊതു പ്രശ്നങ്ങള്‍ക്കു മുന്നിലെല്ലാം സുനന്ദയു ടെഭയാോ കൃഷ്ണനുണ്ണിയുടെയോ സഹായം കൂടിയേ തീരു. ഗംഗാധരമാരാരും ബാലൻനനമ്പ്യാരുമെല്ലാം സുനന്ദയെ അടുത്തറിഞ്ഞവരാണ്‌. കീഴവഴക്കങ്ങളെ മറികടക്കടന്നവര്‍ സദാചാരത്തെത്തന്നെയാണ്‌ എതിരിടുന്നത്‌. അനുവദിക്കടെട്ട അതിരുകളെയെല്ലാം മറികടക്കാന്‍ ശ്രമിക്കുന്ന കദാപാത്രമാണ്‌ പാളയത്തിലെ രതി. അദ്ധ്യാപികയായ അമ്മുക്കുട്ടി ടീച്ചര്‍ രതിടീച്ചറിന്റെ സ്വഭാവദൂഷ്യം അടക്കം പറയുക മാത്രമല്ല മാസത്തിലൊരിക്കല്‍ വരുന്ന ഭര്‍ത്താവിനെ രസികിക്കാന്‍ രതിപുരാണകജ കെട്ടടിക്കുമായിരമുന്നമ്‌ (വത്സല, 1989: 282). പറഞ്ഞു ചിരിക്കാനും രസികിക്കാനുമുള്ള വിഭവമാണ്‌ സ്ത്രീലൈംഗികത എന്ന്‌ രതിടിച്ചര്‍ക്ക 913030383 അദ്ഥധ്യാപകലോകം ധരിച്ചിരുന്നു. സാമാന്യ ബോധത്തിലുളള ഈ കാഴ്ചഷാടിനെ യാണ്‌ താന്‍ പുലര്‍ത്തുന്ന സ്വതന്ത്രസമീപനത്തിലുടെ വത്സല വെല്പുവിളിക്കമുന്നത്‌. ടീച്ചര്‍ പഠികിക്കുന്ന സ്കൂളില്‍ പെണ്‍കുട്ടികളെ അയയ്ക്കാമോ എന്ന സംശയവും ഉരു ത്തിരിയുന്നു : പെണ്‍കുട്ടികളെ സദാചാരത്തിന്റെ കോട്ടയ്ക്കകത്ത്‌ സുരക്ഷിതയാ യിരിക്കാന്‍ പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ ഇതറിയുകയാണെങ്കില്‍ എന്താണു ഫലം എന്നു ചിന്തിക്കുന്നു. രതിയെദാലുള്ള പെണ്ണു പഠികിക്കുന്ന കുട്ടികളെ ആരെ ങ്കിലും കെട്ടുമോ” (പദു.. 282) എന്ന്‌ അവരുടെ ഭാവിയെക്കുറിച്ചം ആശങ്കകെടുന്നു - ഭാര്യമാര്‍ പതി(വതകളായിരിക്കാനാണ്‌ സുചരിതകളുടെ കോട്ടയായ പെണ്‍പടള്ളിക്കടുട ങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉദ്യോഗത്തിനയയക്കുന്നത്‌. പറുരുഷകദാപാത്ര ങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌ കോട്ടയ്ക്കകത്ത്‌. രതിയുടെ രംഗപ്രഭവശത്തെ ഭനോവ ലീസ്‌ തന്മയത്വത്തോടെ അവതരിദിക്കുന്നു - നഗരത്തില്‍ കുടിയേറിഷാര്‍ക്കമുന്ന ഉദ്യോഗസ്പ (പമാണിമാരുടെ ചാരി്്യരവതിക ളായ ഭാര്യമാര്‍ക്ക്‌ അലീഖിതമായി റിസര്‍വ്വ്‌ ചെയ്യഷെട്ട കോട്ടയ്ക്കകത്താണ്‌ രതി യുലട രംഗ്രപ്വേശം (ടി, al. | 10). 211 രതിയെ ജോലിയില്‍ ചേരാന്‍പോലം അനമവദിക്കരുതായിരുന്നു എന്നു വിശ്വസിക്കു ന്നവരും അവരുടെ കൂടെയു - പ്ൂരുഷാധീശഘടനകളായ കുടുംബം-തൊഴില്‍ ബന്ധങ്ങളിലെല്കാം സ്ത്രീസദാ ചാരം നിര്‍ബന്ധമായിരുന്നമു. വിവാഹംപോലുള്ള സാമൂഹ്യസനദര്‍ഭങ്ങളിലും സ്ത്രീയുടെ പാതി(വത്യത്തിന്‌ അമിതപ്രാധാന്യം കല്പിച്ചുപോരുന്നദ - കുടുംബത്തില്‍ സ്രതീക ളെല്ലാം പതി്വതകളായിരിക്കണമെന്ന സദാചാരസങ്കല്പം പോലെയാണ്‌ ജോലിക്കു നില്‍ക്കുന്ന സ്ത്രീകളുടെയും സദാചാരം നോക്കറുന്നത്‌. പാളയം' എന്ന നോവലിലെ അച്ഛാമ്മ എച്ച്‌. എം. വീട്ടിലെ ജോലിക്കാരിയുടെ സദാചാരം സംബന്ധിച്ച നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നു. സ്വന്തം വീട്ടുവേലക്കാരിയുടെ മോറല്‍ സൈഡ്‌ നോക്കാന്‍നിന്നതുകൊ ാണ്‌ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എച്ച്‌. എം. ന്‌ വേലയ്ക്കു ആഭില്ലാത്തത്‌ (9.111), ഭര്‍ത്താവും മക്കളുമുള്ള കുടുംബത്തിന്റെ സദാചാരം സുക്ഷിക്കേ ത്‌ ഭാര്യയുടെയും വീട്ടിൽ നില്‍ക്കുന്ന വേലക്കാരിയുടെയും ഉത്തരവാദിത്തമായി മാറുന്നു ° ആണിനെ വഴിതെറ്റിക്കാതിരിക്കേ തും പെണ്ണ്‌ സ്വയം വഴിതെറ്റാതിരിക്കേ തും അവ ളുടെ നിയന്ത്രിത ജീവിതം കൊ ാവണം. തനിക്കു കിട്ടിയ കോണ്‍വന്റ്‌ വിദ്യാഭ്യാസ ത്തില്‍ നിന്നറുലഭിച്ച പാഠവും അതാണെന്ന്‌ ശാന്തകുമാരിടീച്ചര്‍ ര്രാളയം) ഓര്‍മ്മിക്കു ന്നു. പ്രലോഭനങ്ങളില്‍ വഴിതെറ്റാതിരിക്കാനുള്ള സൂ(്തങ്ങളും ടീച്ചര്‍ മറന്നിട്ടില്ല. “ഒരി ക്കലും പുരുഷന്മാരുടെ കണ്ണുകളിലേക്കു നോക്കാതിരിക്കു” (വത്സല, 1989: 283) എന്നാണ്‌ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ടീച്ചര്‍ക്കു കിട്ടിയ ഉപദേശം. സ്രതീശരീരം സൂക്ഷി ക്കേ ത്‌ സമൂഹത്തില്‍ അനിവാര്യമാണെന്നും അത്‌ സ്തീയുടെ തന്നെ ബാധ്യതയാ ണെന്നും വിശ്വസിച്ചുപോന്ന അദ്ധ്യാപകരാണ്‌ അവര്‍. ഈ താത്പര്യം മുന്‍നിര്‍ത്തി യാണ്‌ പെണ്‍പള്ളിക്കദൃടങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഇത്തരം മതിലുകള്‍ തകര്‍ത്തു പുറത്തുവരുന്ന ജീവിതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാളയത്തില്‍ നിരവധിയു © നിര്‍മ്മയെദോലുള്ള കുട്ടികള്‍ സിനിമയ്ക്കും ട9ണ്‍ ചുറാനുമൊക്കെ പുറത്തുപോ കുന്നു - വിദ്യാര്‍ത്ഥിനികളെല്ലാം സ്ക്കൂള്‍ മതിലിനു പദുറത്ത്‌ ജീവിതം ക ത്താന്‍ ശമിക്കുന്നവരാണ. 212 സ്ത്രീകളെ കാണാതാവുന്നത്‌ അഭിമാനപ്രശ്നമോ ഉശിരിന്റെ പ്രശ്നമാ ആയികാണുമ്പോഴും സദാചാരബോധം കുഞ്ഞമ്പാടിയെ (ചാവേര്‍) ദോലുള്ള കദാപാ ങ്ങളെ നയിക്കുന്ന - നാടിന്റെ നെറികേടായികാണുന്ന ബോധത്തില്‍നിന്നുു കൊ ദുതന്നെ സദാചാരചിന്ത മറച്ചുവെയക്കാത്ത ജീവിതവുമാണ്‌ അവര്‍ക്കുള്ളത്‌. താലയും തിരമാലയുമൊക്കെ തിരിച്ചുവരുഭമ്പോള്‍ സ്വീകരിക്കാന്‍ ആരും തയ്താറാകു ന്നില്ല. സ്രതീയോടു കാണിക്കുന്ന അതി(കമങ്ങളെയും സദാചാരപരമായി വീക്ഷി ക്കുന്ന നിലപാടാണ്‌ ഇവിടെ വ്യക്തമാക്കുന്നത്‌. പതിറ്വതകളല്കാത്ത സ്ത്രീകളെ വിവാഹം കഴിക്കാൻ മടിക്കറുന്ന പുരുൂഷബോധമാണ്‌ ചാവേറിലുമുളളത. സ്തീകള്‍ കാണാതാകുന്നത്‌, അവരുടെദമല്‍ അതിക്രമം കാഞിക്കുന്നത്‌ ഉശിരിന്റെ പോരായ്മ യായി കുഞ്ഞമ്പാടി കാണുന്നു - ഉശിരിന്റെയും അഭിമാനത്തിന്റെയും അടയാള മായി പെണ്ണുടല്‍ മാറുന്നതിനുദാഹരണമാണ്‌ ചാദവറിലെ കോമൻനായര്‍. സ്ത്രീയോടടുക്കാന്‍ കഴിയാത്തത്‌ തന്റെ ഉശിരില്ലായ്മയായി കാണുന്നു കോമന്‍നാ യര്‍. വഴിയില്‍ ക മുമുട്ടിയ സ്ത്രീയോടടുക്കാന്‍ പറ്റാത്തതിലാണ്‌ അയാള്‍ക്ക്‌ കടുത്ത ഇച്ഛാഭംഗം തോന്നുന്നത്‌. “എടക്ത്തിലെ വെണ്ണീരുകുഴിയില്‍ കിടക്കുന്ന നായെ നിനക്കെന്നാണ്‌ ഉശിരു വുക്‌ (വത്സല, 1991: 235). എന്ന്‌ അയാള്‍ സ്വയം ചോദിക്കുന്നുമ : സ്ത്രീയെ സംരക്കിക്കുന്നതും (പരാപിക്കു ന്നതും പദൃരൂഷന്റെ ഉശിരായി കാണുന്ന ഒരു കാഴ്ചഷാട്‌ ഇവിടെയു - സ്ത്രീപുരുഷ ബന്ധത്തിലെ അദന്യാന്യ ആശ്രിതത്വവും അവകാശബോധവും പരിഗഞിക്കുദന്നയില്ല. ഈ സാനസ്്രദായികധാരണയാണ്‌ കോമൻനായരിലുമുള്ളത്‌. നെല്ലിലെ ആദിവാസികള്‍ക്കിടയില്‍ സ്രതീയും പുരുഷനും ഇടപഴകുന്നത്‌ പാപ മായി ക രുന്നില്ല. വിവാഹത്തിനുമുന്‍പ്‌ പലതവണ സ്ര്തീപുരുഷന്മാര്‍ക്ക്‌ ഒന്നിച്ചു ചേരാനുള്ള അവസരങ്ങള്‍ കൈവരാറു ായിരുന്നു. കസ്യകമാരൊത്ത്‌ ഉത്സവ ത്തിനു പോവുകയും, കായ്കനികള്‍ പറിക്കാന്‍ മലകയറുകയും ചെയ്യുന്ന സന്ദര്‍ഭ ങ്ങള്‍ നെല്ലില്‍ ധാരാളമു - അന്നു കാടുകേറാന്‍ എന്തുത്സാഹമായിരുന്നു. പലകോഴും തിരിച്ചുവരവു കൂട്ട ഭത്താടെയാവില്ല. ഇണപിരിഞ്ഞു താനും വട്ടയുംകൂടി മലങ്കാരിയുടെ അമ്പലനട 213 യ്ക്കല്‍ കിഴങ്ങുചുട്ടുതിന്നതാ. തലയും മുലയുമുള്ള പെണ്ണുങ്ങളുടെകുടെ മല കയറുക അനുഭവമായിരുന്നു. കൊല്ൃത്തിലൊരിക്കലോ ര ുതവണയോ മാത്രം കിട്ടുന്ന അനദൃഭവം (വത്സല, 1999: 85). ചില സന്ദര്‍ഭങ്ങളില്‍ ഇണകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍കെടുന്നതും ഒരനുഭവമായി രുന്നു. ഉത്സവത്തിനും ആറാട്ടിനുമെല്ലാം കൈയും പിടിച്ച്‌ അരയില്‍, കൈചുററി, അവര്‍ നടന്നകലുന്നു (പദ. 106. ഈ കാഴ്ചകള്‍ നോവലിലു - നെല്കിലെ കേന്ദ്രകദാപാത്രങ്ങളിലൊരാളായ മല്ലന്‍ ആദിവാസി അനുഭവങ്ങ ളുടെ ഈ പൊതുഘടനയില്‍നിന്നും ദവേറിട്ടുനില്‍ക്കുന്നു. അയാള്‍ പൂുലര്‍ത്തമന്ന അനുഭാവം ഷുദ്ൃധല്‍ ജീവിതത്തിലെ പുരൂഷാഗീശഘടനയോടാണ്‌. ആദിവാസികളുടെ ്രതിനിധിയാണെങ്കിലും മല്ലന്‍ അവരുടെ തുറന്ന ജീവിത ബന്ധങ്ങളില്‍നിന്നും ഷ്യദൃൂഡധല്‍ സാമൂഹ്യക്രമത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യക്ടുകയാണ്‌. ഷുൂഡല്‍ സദാ ചാര സങ്കല്‍പം അങ്ങനെയാണ്‌ മദ്വനില്‍ മേല്‍ക്കൈ നേടുന്നത്‌. സ്ദനഹ ബന്ധങ്ങ ളിലും ലൈംഗിക ബന്ധങ്ങളിലുമെല്ലാം അയാളുടെ ഈ മാറ്റം ്രകടമാണ്‌. കുറുമാട്ടി യുമായുള്ള ലൈംഗികബന്ധം പോലെതന്നെ കാമുകിയായ മാരയോടിടപഴകു മ്പോഴും മല്യന്‍ അറച്ചുനിലക്കുന്നു * അവന്റെ ദൃഡമായ വിരലുകള്‍ അവളുടെ കഴുത്തില്‍ നഗ്നമായ ചുമലുകളില്‍, മാറിടത്തെ വലയംചെയ്ത ചേലയുടെ കരയില്‍ (വത്സല, 1999: 107). എത്തിനില്‍ക്കുന്നു അതിനഷുറത്തേക്കു കടക്കാന്‍ ഈ സദാചാരബോധം തടസ്സമാകു ന്ന. ര 3 സാമൂഹ്യഷടനകളുടെ ബന്ധമാണ്‌ നെല്ലിലുളളത്‌. ഒന്ന്‌ ആദിവാസിക ളൂടെ അയദവറിയ സാമൃഹ്യബന്ധഥമാണ്‌. മറ്റൊന്ന്‌ ജന്മിത്തത്തിന്റെ സാമൃഹൃഘഷടന യുടെ സംഘര്‍ഷമാണ്‌. ആദിവാസികളുടെ ജീവിതം കാട്ടിലും മലകളിലുമായിരുന്ന. അവര്‍ മെല്ലെ ജന്മിത്തത്തിന്റെ സാമൃഹ്യബന്ധക്രമത്തിലേക്ക്‌ എടുത്തെറിയചെട്ടു. ഈ മാറ്റത്തിന്റെ വഴി- അദ്ധ്വാനത്തിന്റെ മേഖല വത്സല കൊ ദുവരുന്നു - ഈ മേഖല യില്‍ ഏതെങ്കിലും ഒര അധികാരഘഷടന കൊ ദുവരുന്ന വ്യത്യസ്തമായ സാമൂഹ്യഘട നകളിലെ മനുഷ്യാവസ്റകള്‍ ആണ്‌ വത്സല തന്റെ നോവലുകളില്‍ കൊ ദുവരുന്നത്‌. വ്യത്യസ്തങ്ങങായ സാമൂഹ്ൃഷടനയക്കുള്ളില്‍ രഭിന്നങ്ങങായ നിയമവ്യവസ്ഥ, ഭാഷ, 214 ആചാരം, സദാചാരം എന്നിവ നിലനിന്നിരുന്നു. കാര്‍ഷിക വ്യത്തിയിലേക്കമുകടന്ന മല്ലന്‍ പ്രതിനിധിയായിട്ടുളള ആദിവാസികളുടെ സദാചാരബോധം ജയിത്തത്തിന്റെ സദാചാരബോധമായി പരിണമിക്കടുകയായിരുന്നു. സ്വതന്ത്രലൈംഗികതയടെ സാമൃ ഹൃഘടനയക്കുളളില്‍നിന്നും ഷൂടഡല്‍ സദാചാരഘടനയിലേക്ക്‌ മല്ലന്‍ മാറ്റക്ടുന്നതായി ഇവിടെ ധ്രതിക്കുന്നു. 4,7. മണ്ണ്‌ - പെണ്ണ്‌ - കാര്‍ഷികജീവിതം അദ്വാനവും ലൈംഗികതയും കൊ ൦ മണ്ണിലും പെണ്ണിലും സാദൃശ്യകെടു ത്തുന്ന രീതികളെ പരിശോധിക്കുകയും കാര്‍ഷികജീവിതത്തിലം (കൃതിയുടെ തുല നത്തിലും പെണ്ണിന്റെ ഇടം അടയാളകെടുത്തുകയും ചെയ്യുകയാണ്‌ ഈ ഭാഗത്ത്‌ ഉദ്ദേ ശിക്കുന്നത. 4.7.1. മണ്ണ്‌-പെണ്ണ്‌ - സാദൃശ്യം മണ്ണ്‌-മനുഷ്യബന്ധത്തിന്റെ തീ(വത രേഖകെടുത്തുന്ന കൃതികളാണ്‌ വത്സലയു ത്‌. മനുഷ്യന്റെ വേര്‌ മണ്ണിലാണ്‌ നില്ക്കുന്നത്‌. മണ്ണ്‌ മനുഷ്യന്‌ ജീവിതമൊരുക്കു ന്നു. മനുഷ്യനെഷോലെതന്നെ മണ്ണും ഒരു കദാപാത്രമാകുന്നു “ വത്സലയുടെ നോവലുകളില്‍. നെല്ല്‌, കൂമന്‍കൊല്ലി, ചാവേര്‍ എന്നീ കൃതിയില്‍ മണ്ണും മനുഷ്യനമ മായുള്ള ബന്ധം ആഴത്തില്‍ പ്രതിഷദലിക്കുന്നു - മണ്ണ്‌-മനുഷ്യ സാദൃശ്യത്തോടൊകം മണ്ണ്‌ പെണ്ണ്‌ സാദൃശ്യവും ആഴത്തില്‍ പ്രതിപാദിക്കുന്ന “ ഈ നോവലുകളില്‍. അടി യാനും സ്തീയും മണ്ണും അടിമകെട്ടുപോകുന്ന ഇടങ്ങള്‍ വത്സല ചട ര്‍ക്കാണിക്കുന്നു. മണ്ണും മണ്ണില്‍ അദ്ധ്വാനിക്കുന്ന അടിയാനും തുല്യ ്രാധാന്യഭത്താടെ കടന്നു വന്ന കൃതിയാണ്‌ നെല്ല്‌. അടിയാനായ മമല്വന്‌ മണ്ണിന്റെ മണമാണ്‌ (വത്സല, 1999; 64) വത്സല നല്കുന്നത്‌. തിരുനെല്ലിയിലെ മണ്ണ്‌ കറുത്ത മണ്ണാണെന്നും രേഖകെടുത്തു ന്ന. രാഷഘവന്‍നായര്‍ ക മുമുട്ടുന്ന ദാമുവാര്യര്‍ ആ കറുത്ത മണ്ണിനോട്‌ മല്ലിടാന്‍ കെല്പില്ലാത്തയാളാണ്‌. ഇവിടുത്തെ കറുത്ത മണ്ണിനോ$, കരാളമായ കാടിനോട, ആര്‍ത്തിയേറിയ വന്യ മൃഗങ്ങളോട്‌, പടവെട്ടാനാവാത്ത, അസ്ധാനത്തുപിറന്ന ഒരു മനുഷ്യനാണ്‌ പായ്നെയത്തില്‍ ജീവിതം കഴിക്കുന്ന വാര്യരെന്ന്‌ (പ. 27). 215 രാഷവന്‍നായര്‍ക്ക്‌ തോന്നുന്ന - യദാര്‍ത്ഥ മണ്ണിന്റെ മക്കള്‍ അടിയാന്മാരാ ണെന്നും ഇവിടെ പറയന്നു. അവരില്ലാതെ ഇവര്‍ ജീവിക്കില്ല. ഈ മണ്ണ്‌ കനിയില്ല (പദ. 27. മണ്ണ്‌ ആദിവാസിഭയാടാണ്‌ കനിവുകാഞിക്കുന്നതെങ്കിലും മക്കളെക്കാള്‍ വിശ്വ സിക്കാം മണ്ണിനെ (പ. 29) എന്നാണ്‌ കുടിയേറ്റക്കാരനായ ജോസഹേട്ടൻ പറയുന്നത്‌. മണ്‌ മനൃഷ്യനെ തന്നില്‍ പിടിച്ചുനിര്‍ത്തുന്നു - മണ്ണിന്റെ മാസ്മരികതയെക്കുറിച്ച്‌ ണ്‌ ണ്‌ Q ഇവിടത്തെ മണ്ണിന്റെ ഒരു വിശേഷം. പടിഞ്ഞാറന്‍ മലകള്‍ കയറിമറിഞ്ഞ്‌ ആന ക്കാടും പുലയന്‍കൊലിയും കടന്ന്‌ ഇങ്ങെത്തികെടുന്ന ആളുകളൊയൊക്കെ ഈ മണ്ണ്‌ അടിമയാക്കുന്ന (alg. 59). തങ്ങള്‍ അടിമകെട്ടുപോകുന്ന ഇടങ്ങളിലെല്ലാം വസ്തുതകളെ കുറ്റം പറയുന്ന അധീശ ത്വബോധമാണ്‌ ഇവിടെയും പ്രകടമാക്കുന്നത്‌. മണ്ണും പെണ്ണും പുരുഷന്റെ ബലഹീന തകളായി മാറുന്നു .- അഞ്ചുമക്കളെ പോറ്റാന്‍ വയനാട്ടിലെത്തിയ കൃഷ്ണനുണ്ണി തന്നെ പിടിച്ചദൃനിര്‍ത്തുന്ന ഘടകം മണ്ണും പെണ്ണുമാണ്‌ എന്നോര്‍മ്മിക്കുന്നു : 'ഈ കറുത്ത മണ്ണിന്റെ വശീകരണ ശക്തിയു വള്‍ക്ക്‌ (വത്സല, 2000: 15) എന്ന്‌ കുറ്റഷെട ത്തുന്ന. അദ്വാനവും ലൈംഗികതയുമാണ്‌ മണ്ണിനെയും പെണ്ണിനെയും ഐക്യടെടു ത്തുന്നത്‌. മണ്ണിനും പെണ്ണിനുംമേല്‍ ആധിപത്യം പുലര്‍ത്തുന്നത്‌ പുരുഷനാണ്‌. ആണിന്റെ സ്പര്‍ശമദേദ്ക്കാത്ത പെണ്ണും മണ്ണും ഒരുപോലെയാണ്‌ എന്ന സങ്കല്പത്തെ തുറന്നുകാഞിക്കുന്നു ൦ വത്സല. പദുരുഷസ്പര്‍ശമേല്ക്കാത്ത മണ്ണിനെയും പെണ്ണി നെയും മനൂഷ്യന്‍ ഭയക്കുന്നു - നോക്കിനടക്കാനാളില്ലാത്തതുകൊ 3 കാലാകാലം വെറുതെ കിടക്കുന്ന കന്നിമ ണ്ണ. അവളെ എല്ലാവര്‍ക്കും ഭയമാണ്‌ (വത്സല, 1999; 158). വേ സംരക്ഷണം കൊടുത്തില്െങ്കില്‍ മണ്ണും പെണ്ണും വഴുതിഭകോകും. അദ്ധ്വാന ല്ക്കാതെ മൂത്തുനരച്ച മണ്ണും പുരുഷസ്പര്‍ശമേല്ക്കാതെ വാര്‍ദ്ധക്യം ബാധിച്ച പെണ്ണും അവഗണിക്കകെടും എന്നും തുറന്നുപറയുന്നതിലെ ചദൂഷണമഭനാഭാവം തിരി ച്ചറിഞ്ഞിട്ടു “ വത്സല. “ജടപിടിച്ച്‌ വാര്‍ദ്ധക്യംബാധിച്ച അവളെ ആരാം തിരിഞ്ഞുനോ ക്കില്ല. കൈകാര്യം ചെയ്തുന്തോറും മണ്ണും പെണ്ണും വഴക്കമുള്ളതാകും എന്നും ഇവിടെ ഗ്യങിക്കുന്നു . 216 മണ്ണ്‌ AMO gIMDODa®d Olam ajemacécy3mM കൃതിയാകുന്നടു “ നെല്‌. om Q 60 പെണ്ണിന്റെ വിവിധഭാവങ്ങളെ മണ്ണുമായി കോര്‍ത്തിണക്കുന്ന പരാമര്‍ശവും നെല്ലില്‍ കാണാം. ചുവന്ന മണ്ണ്‌. അത്ഭുതം. ഇവിടുത്തെ മണ്ണിന്‌ എത്രയെത്ര ഭാവങ്ങള്‍! ചിലദഭഷോള്‍ അവള്‍ വെറുതെ ചിരിക്കും. ചിലഷോള്‍ മുഖം കറദഷിക്കും. അവള്‍ സമ്പാദ്യക്കാ രി, തെളിഞ്ഞാല്‍ പിടിഷതുതരും, കൈനിറയെ (പദു.27), കനിവുള്ള, കോപാകുലയാകുന്ന പെണ്ണിനോടാണ്‌ ഇവിടെ മണ്ണിനെ സാദൃശ്യകെടു ത്തുന്നത്‌. ഭയകെടുത്താനെന്നതുദോലെ ഉള്ളുതുറന്ന്‌ കനിയാനുമറിയാം അവള്‍ക്ക്‌. വേ തുപോലെ വേ സമയത്ത്‌ അദ്ധ്വാനിച്ചാല്‍ ഉദ്ദേശിച്ച ഫലം നല്കറുമെന്ന അധീശ തൃചിന്തയും വ്യക്തമാക്കുന്നു - ചെളികെട്ടിയ കറുത്ത മിന്നുത്ത മണ്ണ്‌. കാലേ ഒന്നുഴുതിട്ടതു നന്നായി. വെള്ള രൊടിയുടെ മുഖഭാവം മാറിഷോയി. ആരോഗ്യവതിയായ ഒരു കറുത്ത കന്യക യെഷോലെ അവള്‍ നിന്നു വിളങ്ങി (alg. 248), കറുത്ത പെണ്ണിനും കറുത്ത മണ്ണിനും ശക്തിയു “ എന്നാണ്‌ പൊതുധാരണ. കരുത്തും ശക്തിയുമുള്ള മണ്ണും പെണ്ണും തേടിയാണ്‌ ദഭനോവദലിസ്റ്റ്‌ മലകയറിയത്‌. കറുത്ത പെണ്ണിലും കറുത്ത മണ്ണിലും വത്സല ക ത്തുന്ന ശക്തിയും സദര്യവും കീഴാളചിന്തയുടെ സ്വാധീനമാകാം. കാട്ടുപെണ്ണും കാട്ടുമണ്ണും കരുത്തിന്റെ ഉറവിടമാ ണെന്നു കം ത്തിയ കൃതിയാണ്‌ നെല്ല്‌. മണ്ണിനെയും പെണ്ണിനെയും വത്സല നെല്കില്‍ സാദൃശ്യകെടുത്തുന്നു. മണ്ണ്‌ മനുഷ്യനെ വശീകരിക്കുക മാ(തമദധ വ്യക്തിത്വം നല്കുകയും ചെയ്യുന്നു. മണ്ണിന്നുടമയെ ബഹമമാനിക്കറുകയും അംഗീകരിക്കുകയം ചെയ്തിരുന്ന. ഭരണവും ണ്‌ ആധിപത്യവുമെല്ലാം മണ്ണിനുടമസ്ഥന്‌ എന്ന്‌ വീശ്വസിച്ചിരുന്നു. അതുകൊ ാണ്‌കുടി യാന്മാര്‍ക്ക്‌ ഭരണം വിധിച്ചിട്ടില്ല എന്ന്‌ ചാവേറില്‍ പറയുന്നത്‌. ഇരിക്കുന്ന വീടോ കിളയ്ക്കുന്ന മണ്ണോ സ്വന്തമല്ലാത്തവനു ഭരണം വിധിച്ചിട്ടിലല (വത്സല, 1991: 48), 217 മണ്ണിനാണ്‌ മനുഷ്യനെക്കാള്‍ വില എന്നും വരുന്നു. മണ്ണിനോട്‌ മല്കിടുഭമ്പാള്‍ മനു ഷ്യന്‍ പലഷോഴും പരാജയക്ടൊറു * മാങ്ങാക്കൊല്കിയിലെ കറുത്തമണ്ണിനോടു പടവെട്ടാന്‍ തുടങ്ങിയിട്ട്‌ കാല്‍നൂറ്റാ കാലമായി (വത്സല, 2000: 33). എന്നാണ്‌ കൃഷ്ണന്‍ നമ്പീശന്‍ ഓര്‍മ്മിക്കുന്നത്‌. മണ്ണിഭനാട്‌ പടവെട്ടി പരാജയകെട്ട ക്ദാപാത്രമാണ്‌ കൃഷ്ണന്‍നമ്പീശന്‍. മണ്ണിനെ മെരുക്കി, മണ്ണിനോട്‌ സമരസകെട്ടു ജീവിക്കുന്ന മനുഷ്യനെ തുറന്നു കാണിക്കുകയും പെണ്ണും മണ്ണും പ്രകൃതിയുടെ ര 3 ഘടകങ്ങളായെണ്ണുകയും ചെയ്ത വത്സല ര 1നും അധിപന്‍ പുരുഷനാണെന്ന സങ്കല്പത്തെ പൊളിച്ചുകാണിക്കുകയറും ചെയ്തമന്നു . മണ്ണ്‌ പെണ്ണ്‌ സാദൃശ്യം മാത്രമ മണ്ണില്‍ വിളയമുന്നതെല്ഛാം പെണ്ണിന്‌ അവകാശ ണ്‌ ണ്‌ 60 om 60 om കെട്ടതാണ്‌ എന്ന ബോധവും (പകടമാക്കുന്നു. ഗര്‍ഭിണിയായ മാരയടെ ഗർഭത്തിനു ത്തരവാദി രാഘവന്‍നായരാണെന്നു പറഞ്ഞ്‌ മൂഷന്‍മാര്‍ക്ക്‌ പിഴയൊടുക്കുമ്പോള്‍ രാഘവൻനായര്‍ ചിനിക്കന്നു മണ്ണില്‍നിന്നു കിട്ടിയത്‌ പെണ്ണിന്‌. മണ്ണും പെണ്ണും ഒന്നാണിവിടെ. മേലാളര്‍ ര 1 നെയും ഒകൊള്ളചെയ്തുന്നു. വളക്കൂറുള്ള മണ്ണ്‌. ആരോഗ്യമുള്ള കന്യകമാര്‍ (വത്സ 2] 1999; 275). കാട്‌ വെറട്ടികിടിച്ച്‌ കൃഷിചെയ്യുന്ന കുടിയേറ്റക്കാര്‍ പെണ്ണിനെയും ലക്ഷ്യമിടുന്നു - ര ദും മേലാളന്‍ കൊളള ചെയ്യുന്നു - പെണ്ണിന്റെ മേലും മണ്ണിന്റെ മേലും അധികാരം വെയ്ക്കുന്ന പുരുഷന്റെ ചിത്രമാണ്‌ തെളിയുന്നത്‌. അടിയാന്റെ മണ്ണും പെണ്ണും ദേലാളന്‍ കയ്യടക്കുന്നു. ബസവന്‍ ത്രമാന്റെ വിളയ്ക്കു കാവലമുനില്ക്കുനമ്പോള്‍ ബസവണന്റെ പെണ്ണിന്‌ തമ്്രാന്‍ കാവലിരിക്കുന്നു (പു. 172). എന്ന ്രസ്താവ്യം ഈ ചൂഷണത്തെ വെളികെടുത്തുന്നു - മണ്ണില്‍ അദ്ധ്വാനിക്കു ന്നത്‌ അടിയാനാണ്‌. നിയമപ്രകാരം അവകാശികള്‍ മേലാളനാണ്‌. പെണ്ണിന്റെ ഉടലവ കാശം കയ്മാളാന്‍ മേലാളന്‍ എദകാഴും ശ്രമിച്ചുപോന്നു. മണ്ണിനെയും പെണ്ണിനെയും മേലാളന്‍ എകോഴും ഭയകെടുന്നു : ഭയരഹിതമായി അധികാരം കൈയാളാന്‍ 218 േലാളന്‌ ഒരിക്കലും കഴിയുന്നില്ല. മണ്ണിന്നവകാശികളോടുള്ള ഉള്‍ഭയം സ്ര്തീയുടെ കാര്യത്തില്‍ പ്രകടമാകുന്നില്ല. ര ന്റെയും മേലുള്ള ചൂഷണം വത്സലയുടെ പ്രധാന പ്രമേയമാകുന്ന . 4.7.2, സ്രതീയറും പ്രകൃതിയും സ്ത്രീ പ്രകൃതി തുലനവും അവയ്ക്കുമേലുള്ള കടന്നുകയറ്റവും പ്രഭമയമാ ക്കിയ നോവലുകളാണ്‌ വത്സലയുടെ മിക്ക നോവലുകളും. മനദൂഷ്യഭാവങ്ങളെ മുഴു വന്‍ പ്രകൃതിയുമായിണക്കുന്ന കാളിദാസന്റെയും ടാഗൂറിന്റെയുമെല്ലാം ഭാവനക ളുടെ കാവ്യപാരമ്പര്യം വത്സലയും തുടരുന്നു. വയനാടിന്റെ വന്യമായ സയനദര്യം ആവാഹിച്ച കദാപാത്രങ്ങളും സന്ദര്‍ഭങ്ങളുമാണ്‌ നെല്ല്‌, കുമൻകൊല്ി, ആഭ്നയം എന്നീ കൃതികളിലുള്ളത്‌. പാപനാശിനിയില്‍ പിണ്ഡമൊഴുക്കുവാന്‍ വന്ന രാഷവന്‍നാ യര്‍ താന്‍പോകുന്ന വഴിയില്‍ വയലുകളില്‍ അദ്ധ്വാനിച്ചുകൊ 3 നില്ക്കമുന്ന സ്ത്രീകളെ കാണുന്നു - കാടിന്റെ കഠോര സനദര്യമാണ്‌ ആ മുഖങ്ങളില്‍ ദര്‍ശിക്കമ ന്നത്‌. “കാടിന്റെ കാളിമ നിഴല്‍വിരിച്ച കണ്ണുകള്‍” (വത്സല 1999:22) ഉളള സ്ത്രീകളെ യാണ്‌ രാഘവന്‍നായര്‍ ക ത. കാട്ടുകന്യകയെഷോലെ കാടിനും സനുര്യമു “ എന്ന്‌ രാഷഘവന്‍നായര്‍ക്ക്‌ അനുഭവകെടുന്നു. “സുനരരിയായ കാട്‌, കഠോരമാണ്‌ ഈ സന്ദര്യം!' (ടി.പറു. 273), വനസ്യനുര്യം കാട്ടിലും കാട്ടുകന്യകയിലും രര്‍ശിക്കമുന്ന സ്ത്രീ/ പ്രകൃതി തുലനസമീപനമാണ്‌ കൈകൊള്ളുന്നത. (കൃതിയുടെ മുഴവന്‍ സയന്ദര്യവും ആവാഹിച്ചെടുക്കറുന്ന കദാപാത്രങ്ങളെ ക്കാണാം വത്സലയുടെ കൃതികളില്‍. സ്ത്രീകളെ പ്രകൃതിയുമായി തുലനം ചെയ്യുന്ന അനുഭവവും പകരുന്ന നോവലുകളാണവ. മല്ചന്‍ കുറുമാട്ടിയെയും മാരയെയും താരതമ്യം ചെയ്യുമ്പോള്‍ തനിക്ക്‌ ചേരുന്നവളാര്‌ എന്ന്‌ തീരുമാനിക്കമുന്നത്‌ റ്രകൃതിയു മായി താരതമ്യം ചെയതുകൊ റുള്ള നിരീക്ഷണത്തിനു ശേഷമാണ്‌. മാരയെക്കുറി ച്ചദുചിന്തിക്കറുഭമ്പോള്‍ കാണണമെന്നും, കാണിക്കണമെന്നും ആഗ്രഹമില്ലാത്ത ഒരു പെണ്ണ്‌. തൊഴുത്തി ന്നൂപറുറകിലെ, കരിമ്പാറയക്കട മറവില്‍ പദമൃത്തുനില്ക്കടന്നൊരു കാട്ടുപനി നീര്‍പോലെ (പു. 46). 219 ആദിവാസിയായ മലദ്യൻ കൃഷിയുടെ പരിസരഭത്തക്കു വരുമ്പോള്‍ അധികാരഘടന യുള്ള പുരുഷനായിമാറുന്നു. സഹജമായ സ്നേഹമുള്ള കുറുമാട്ടിയെക്കാള്‍ മല്ലന്‍ ആഗ്രഹിക്കുന്നത്‌ ആധിപത്യത്തിന്‍ കീടില്‍നില്ക്കന്ന അടക്കവും ഒതുക്കവുമുള്ള സ്തീയെയാണ്‌. അതുകൊ an സെയ്തുവളര്‍ത്തുന്ന ആട്ടില്‍കുട്ടിയേക്കാള്‍ ശാന്തയാണ്‌ മാര എന്ന്‌ ചിന്തിക്കുന്നത്‌ കറുറുമാട്ടിയെ “പദുഴവക്കത്ത്‌ ചിരിച്ചദുനില്‍ക്കു ന്നൊരു വെള്ളിലക്കൊടി”(പ3.46) എന്ന്‌ താരതമ്യം ചെയ്യുന്നു. ആരേയും പ്രേമിക്കുന്ന ആരേയും വിവാഹം കഴിക്കുന്ന അടിയാത്തിയുടെ പ്രതിനിധിയാണ്‌ കുറുമാട്ടി. മമ നാവട്ടെ ആദിവാസി പ്രതിനിധിയലു. മദ്ുനെ നാഗരിക പുരുഷനാക്കിമാറ്റുന്ന വത്സ ല, അടിയാരുടെയിടയില്‍ ഇത്തരം സദാചാരസങ്കല്പങ്ങളോ അടക്ക ഒതുക്കങ്ങളോ നിലനിന്നിരുന്നില്ല എന്ന്‌ കെ. പാനൂര്‍ ഓര്‍മ്മികിക്കുന്ന - ആണുങ്ങളും പെണ്ണു ങ്ങളും തുടരെത്തുടരെ അഞ്ചും പത്തും വിവാഹബന്ധങ്ങളില്‍ ഏര്‍കെടുന്നു ൦” (പാനൂര്‍, 2000:33). മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തട സ്റവുമദ്ൃ ഠായിരുന്നില്ല അടിയാന്മാര്‍ക്ക്‌. “ഒരാളും മറ്റൊരാളുടെ ഭാര്യയുമായി ലോഹ്യ മായാല്‍ ആരും കയറെടുക്കുകയോ കഠാരി എടുക്കുകഭയാ ചെയ്ത തില്ല. അവരും ഒളിച്ചോടിയാല്‍ മതി” (ാനദൃര്‍, 2000: 34. ഈ ര 3 കീഴ്വഴക്കങ്ങളേയും മറി കടന്ന്‌ പുരുഷാധികാരത്തിന്റെയും നാഗരികതയുടെയും പ്രതിരൂപമായി മാറു m3 മല്ന്‍. ക്ലാപാത്ര ചിഗ്രീകരണം മാത്രമല്ല മനുഷ്യന്റെ പ്രണയഭാവങ്ങളെയും (്രകൃതി യോടിണക്കുന്ന ആഖ്യാനരീതിയാണ്‌ വത്സ കൊ ദുവരുന്നത. Meera അന്തര്‍ജ്ജനം (ആഗ്നേയം) തന്നെ ഇഷ്ടചെടുന്ന പത്മനാഭമേനോനുമായി ക ദുമൂട്ടു മ്പോള്‍ അവരുടെ (്രണയഭാവത്തെ വീട്ടി പദൃത്തമണം കാടിന്റെ നാലുകെട്ടിനകത്തു തങ്ങിനിന്നു. തലയ്ക്കുമീതെ വൃക്ഷശിഖരത്തില്‍ തേനീച്ചകളുടെ മദഭരസംഗീതം (വത്സല, 1998: 87). പ്ദൃക്കള്‍ക്കുചുറ്റും തേന്‍ കുടിക്കാന്‍ വെമ്പുന്ന ഭതനീച്ചകളുടെ ഭാവദത്താടിണക്കുന്ന പ്ത്മനാഭദമനോന്റെ മുക്രണയം. മാതൃഭാവത്തിന്റെ വൈകാരികാനുഭവവും ഇത തരത്തില്‍ പ്രകടമാക്കുന്നു. മുലകുടി ക്കുന്ന അക്ദവിനെ നാട്ടിലദുപേക്ഷിച്ച്‌ വയനാട്ടി 220 ലേക്ക്‌ യാത്രയായ നങ്ങമ, കുട്ടി കുടിക്കാത്ത മുലകാലിന്റെ വിങ്ങല്‍ മാറിടത്തിനു ഠാകൂുന്ന അനുഭവം വര്‍ണ്ണിക്കുന്നു - ആകാശത്തിന്റെ മാറിടം നൊടിയിടകൊ ൦ ഉരു മകുടി വിങ്ങി ചുരക്കാന്‍ കാത്തുനിന്നു. ഒരിളംതെന്നലിന്റെ സ്പര്‍ശനത്തിനുവേ 1 മേഘങ്ങള്‍ക്കു കീഴെ കാറ്റ്‌ താണുവീശി (പ. 55). സ്ത്രീശരീരവും ഭാവങ്ങളും വര്‍ണ്ണിക്കുമ്പോള്‍ പോലും വത്സല പ്രകൃതിയെ കൂട്ടുപിടി ക്കുന്നു - ബാലൻനമ്പ്യാര്‍ (കൂമന്‍കൊല്ലി) ആദ്യമായി സുനന്ദയുടെ വീട്ടില്‍ എത്തി യകോള്‍ സുനന്ദ കടന്നുവരുന്നത്‌ ഇലഞ്ഞിഷുൂവിന്റെ പരിമളവദുമായാണ്‌. “ഒരു സയഗ സ്ഥികകൂവിനെ എന്നോണം ഡാനിയേൽ ബനിയുടെ കവിളുകള്‍ തലോടി. പദുവിലിരി ക്കുന്ന കരിവ ദുകളെ മുകര്‍ന്നു!” (വത്സല, 2000: 132). എന്ന്‌ ഡാനിയേലച്ചന്റെ ഭാവ ത്തെയും വികാരപ്രകടനത്തെ കോലും പ്രകൃതി പ്രതിഭാസത്തിന്റെ കൂട്ടുപിടിച്ച്‌ silos കരിച്ചിരിക്കമുന്നു. പ്രകൃതി വസ്തുക്കളെ മനുഷ്യസ്വഭാവവും വികാരങ്ങളുമായി ബന്ധ കെടുത്തി, ധാര്‍മ്മിക ഭാവാരോപണത്തോടെ കാണുന്ന ഈ സ്ര്്രദായം ഹ്യമനിസ ത്തില്‍ അധിഷ്ഠിതമായ മഹത്തായ സാഹിത്യ പാരമ്പര്യമാണ്‌ (അച്യുതൻ, 2000: 42). ഈ പാരമ്പര്യമാണ്‌ വത്സലയും അനൂഷ്ഠിച്ചുപോരുന്നത്‌ മണ്ണ്‌-മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ സമരസകെടലാകുന്ന ൦ വത്സലയുടെ കൃതികള്‍. പ്രകൃതിയോടുള്ള അതിക്രമം മദൃര്‍ഛിച്ചഭഷോള്‍ മനദഷ്യന്റെ അതിജീവനവഴി കള്‍ അടഞ്ഞുപോയി. അടിയാന്‌ വിശക്കററിയിരുന്ന കാട്‌ അവര്‍ക്ക്‌ ഒന്നും നല്കാ തായി. മനുഷ്യന്റെ കച്ചവടക്കണ്ണുകള്‍ പ്രകൃതിയിലേക്കും വിഭവങ്ങളിലേക്കും കടന്നെ ത്തി. കമ്പോള സാദ്ധ്യതയുള്ള വിളകളുടെ രംഗ്രപദവശം വിലകളുടെ അടിസ്ഥാന ത്തിൽ മനുഷ്യനെ വിഭജിച്ചതുടങ്ങി. കൃഷിയില്‍നിന്നെടുത്തു തിന്നാനുള്ളത്‌ നഷ്ടകെട്ടു തുടങ്ങി. ഉപജീവനമാര്‍ഗ്ഗത്തിന്‌ നിവ്യത്തിയില്ലാത്ത ഒരു ജനതയുടെ കഷ്ടത നെല്‌, ആഗ്നേയം, കുമന്‍കൊല്ലി' എന്നീ ഭനാവലുകളില്‍ പ്രതിപാദിച്ചിരിക്കു ന്ന. എത്തനാള്‍ പുഴവെള്ളം തിളകിച്ചു കുടിച്ചു ജീവിക്കും വരമ്പുകളിന്മേല്‍ ചദില്ല 221 ബാവലിയില്‍ മീനില്ല മാളങ്ങളില്‍ ഞ വല്ല (വത്സല, 1999: 78). ്രകൃതിനാശം ഏറ്റവും അധികം ബാധിച്ചത്‌ അടിയാന്മാര്‍ക്കാണ്‌. ദാരിദ്യം ഒരു തീരാ ശാപമായി അടിയാന്മാര്‍ക്ക്‌. കാലാവസ്ഥാ(കമങ്ങള്‍പോലം (പ്രകൃതിയുടെ സംരക്ഷണ ത്തിലറൃടെ നിലനില്ക്കുന്ന ഒന്നായിരുന്നു. കിഴങ്ങുതേടി മലകയറുന്ന അടിയാന്മാര്‍ക്ക്‌ കഴിഞ്ഞ കൊല്ലത്തെ കിഴങ്ങുകളുടെ സ്ഥാനത്തു പദൃദ്ല്‍പിടിച്ച മണ്‍കട്ടകള്‍, പതിയ വള്ളികളുടെ മൂട്ടില്‍ വേരുകള്‍ തടിച്ചില്ല. അസ്ധാനത്തു പെയ്ത കൊടുംമഴ ഇക്കൊല്ലം ഇങ്ങനെ ചതിക്കുമെദന്നാര്‍ത്തിദ് (പദ. 82). കാടെരിക്കുന്ന നവസംസ്ക്കാരം പ്രകൃതിയെ കീഴടക്കിക്കഴിഞ്ഞു. കുമന്‍കൊല്ലിയില്‍ അനന്തന്‍മാസ്റ്റര്‍ അടിയാന്‍ നേരത്തെ കിടന്നമുറങ്ങുന്നതിനെക്കുറിച്ച്‌ 'അവരെന്തുചെ യ്രും. ഉണര്‍ന്നിരുന്നു കാടെരിയുന്നതു കാണണോ” (വത്സല, 2000: 23) എന്ന്‌ ചോദി ക്കുന്നു. അടിയാന്‍ മാത്രമല്ല മേലാഭളനും ഈ പ്രകൃതിനാശത്തിനിരകളാണ്‌. പച്ചക്കറി കളൊന്നറും കിട്ടാത്തതിനാല്‍ ഞങ്ങള്‍ അടിയാന്മാരേക്കാള്‍ കഷ്ടത്തിലാണെന്നു പറ യുന്നു “ സാവിത്രി വാരസ്യാര്‍. തങ്ങള്‍ ഒരിക്കലും കറിവെക്കാനുപയോഗിക്കാത്ത ചറ ങയാണ്‌ രാഘവന്‍നായര്‍ ആദ്യമായി വാര്യത്ത്‌ വന്നദിവസം കറിവെച്ചതെന്ന്‌ ഓര്‍മിക്കുന്നു. ഗവണ്െന്ുദ്യോഗമോ മറെന്തെങ്കിലും തൊഴിലോ എടുത്തില്ലെങ്കില്‍ ഇവിടെ ദമേലാളനു ജീവിക്കാനാവില്ല. അനന്തന്‍മാസ്റ്റാ (കുമന്‍കൊല്ലി) പറയുന്നത്‌ “എന്നെദകാലെ ഒന്നര ള്‍ക്ക്‌ പട്ടിണിയില്ല. സര്‍ക്കാര്‍ കാശു തരുന്നതുകൊ ” (പററ. 23) എന്നാണ്‌. കൃഷിക്കൂപയുക്തമായ യാതൊന്നും പ്രകൃതി കനിഞ്ഞുനദ്കു ന്നില്ല. മരം വെട്ടാനും തീയിടാനും അടിയാനും പഠിച്ചുകഴിഞ്ഞു. ഇതൊക്കെ ഇവരെ പഠിഷിച്ചത്‌ മേലാളനാണ. വെട്ടിത്തെളിച്ച കാടുകള്‍ക്കറുപകരം വളര്‍ത്തുകാടുകളാണ്‌ വളരുന്നത്‌. ആദിവാസികളുടെ ഉത്സവമായ കാമപൂജാന്യത്തത്തിനുവ 1 മഹാവ്യക്ഷ ത്തിന്റെ കൊമ്പുതേടി ഉള്‍ക്കാടുകളെ ഭതേടട ിവരുന്നു. കര്‍മ്മവൃക്ഷത്തിന്റെ കൊമ്പുദതടി ഗ്രാമത്തിലെ യുവാക്കളിഷോള്‍ മുക്തും നാല്പതും കിലോമീറ്റര്‍വരെ സഞ്ചരിക്ക വരുന്നു (വത്സല, 2000: 71). ആദിവാസികളുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും വരെ പ്രകൃതിയുടെ പരിപൂര്‍ണ്ണ ഇടപഴകല്‍ ഉ ന്ന തെളിവാണിവിടെ ലഭിക്കുന്നത്‌. ഒരു സമദൃഹത്തിന്റെ ആചാര 222 വിശ്വാസങ്ങളെകോലമും ബാധിക്കുന്ന (്രകൃതിനാശമാണ്‌ സംഭവിച്ചുകൊ രിക്കുന്നത്‌. (കൃതി കദാപാത്രമാകുന്നടു “വത്സലയുടെ നോവലുകളില്‍. സ്രതീ/്രകൃതി തുലന ത്തിന്റെ ആഴം വര്‍ദ്ധിക്കുന്ന ്രതിപാദനരീതിയാകുന്നു “ഇത്‌. നെല്‍കാടത്തെ മക ളായി കാണാനുള്ള വിശാലതയാണ്‌ മനയ്ക്കലെ തമ്പുരാനു (നെല്ല്‌) ഠയിരുന്നത്‌. മല്ുന്‌ ഈ വിവരം നന്നായറിയാം. കുട്ടികളില്ലാത്ത തമ്പുരാനെ ക്കറുറിച്ചു പറയുമ്പോള്‍ തന്നെ വിളഞ്ഞുകിടക്കുന്ന ഗന്ഥാകശാല, കുട്ടികളില്ലാത്ത ദുഃഖം തമ്പ്രാന്‍ മറക്കുന്നത്‌ ഈ വയലുകളുടെ സമൃദ്ധി ക ാണ്‌ (വത്സല, 1999: 13), വിളഞ്ഞുകിടക്കുന്ന ഗസ്ഥകശാലയാണ്‌ മനയക്കലെ തമ്പുരാനെ ജീവിക്കാന്‍ പ്രേരികി ക്കുന്നത്‌. രാഷവന്‍നായര്‍ തിരുനെല്കിയെ കാണുന്നത്‌ തന്റെ അമ്മയെകോലെയാ ണ്‌. തിരുനെല്ിയും കരയുകയാണ്‌. ആ അച്ഛന്‍ നമ്പൃതിരിയെകോലുള്ള മനുഷ്യര്‍ ഇവിടെയുമു : ഈ അമ്മയുടെ മോഹങ്ങള്‍, വ്യാമോഹങ്ങള്‍ (പ. 252). അച്ഛന്‍ നമ്പൃതിരി സംബന്ധംചെയ്ത അമ്മയുടെ കൊടിയ ദാരിദ്യമാണ്‌ തിരുനെ ലിയും ഇന്നനുഭവിക്കുന്നത്‌. രാഷഘവന്‍നായരുടെ അമ്മ സംബന്ധമെന്ന അധികാരദപ്ര മത്തതയക്ക്‌ വശംവദയായി തീരാദു:ഖമനുഭവിച്ച സ്രതീയാണ്‌. തന്റെ മക്കളെ വാരി ഭക്കോരി ഉട്ടണമെന്ന വ്യാമോഹങ്ങള്‍ നടക്കാതെ അവര്‍ ദു:ഖിതയാവുന്നു. തിരുനെ ലിയും തന്റെ മക്കളെ ഉട്ടാനാവാതെ കരയുന്നു എന്നാണ്‌ രാഷവ൯നായര്‍ക്ക്‌ തോന്നുന്നത്‌. നിശ്നബ്ദരായ മനുഷ്യരാണ്‌ ആദിവാസികളും ജന്മികുടുംബങ്ങളിലെ സ്ത്രീകളും. ഏത്രകമത്തേയും നിശ്നബ്ദമായി സഹിക്കമാ്രമാണ്‌ അവര്‍ ചെയ്യുന്നത്‌. എന്നാല്‍ (പകൃതിനാശം വരുത്തി മൊട്ടയായ കുന്നുകള്‍ നിരന്തരം തങ്ങളുടെ പീഡ നങ്ങള്‍ വിളിച്ചുപറയുന്ന . ഇവിടെ മനുഷ്യര്‍ക്ക്‌ ശബ്ദമില്ല. വദ്ൃതും വിഭിച്ചുപറയാനുള്ളത്‌ നിരന്തരം ബലാ ത്സംഗം ചെയ്യകെടുന്ന കമന്നുകള്‍ക്കാണ്‌ (വത്സല, 2000: 16). വ്യക്ഷങ്ങളാകുന്ന ഉടയാടകള്‍ പിച്ചിക്റിച്ചുകൊ ഠാണ്‌ കുന്നുകളെ നന്നയാക്കുന്നത്‌. കൂന്നുകളെയും സ്തീയുടെ (്പതിരൃപങ്ങളായി കാണുന്നു. പ്രകൃതിക്കുദേലമുള്ള കട 223 ന്നുകയറ്റം സ്രതീക്കുഭനരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുകയും ചെയ്യുന്നു. “പ്ച്ചഭശയോടെ വേവുന്ന വന്‍വ്യക്ഷങ്ങളുടെ കരള്‍ പുകയുന്ന ഗന്ധം അവനെ നോവികിച്ച' (പ3. 143), സത്യനാരായണന കാടെരിക്കുന്ന മണം നോവികിക്കമുന്നതാ യിരുന്നു. സത്യനാരായണന്‍ കാടിന്റെ ദുര്‍ഗ്ഗതിയോര്‍ത്ത്‌ വേവലാതികെടുന്നുു. അവന്റെ മുന്നില്‍ അവന്റെ ്രിയകെട്ട കാട്‌ ബലാത്സംഗം ചെയ്യകെട്ടു. കാടെരിച്ചു കളഞ്ഞവര്‍ കാട്ടിലെ നീര്‍ച്ചോലകളും വറ്റിച്ചുകളഞ്ഞിരുന്നു (പദ. 102). (പിയടെട്ടവരുടെ മേല്‍ കടന്നാ(കമിക്കുന്ന ഒരു വ്യവസ്ഥിതിക്കുകിഴടെയാണ്‌ സത്യനാ രായണനെദ്ോോലുള്ളവര്‍ ജീവിക്കുന്നത്‌. അധികാരത്തിന്റെയും കയ്തുക്കിന്റെയും ഇര കാളാവുന്നത്‌ പ്രകൃതിയും സ്ത്രീകളുമാണെന്ന ഇക്കോ ഷിനിസ്റ്റു ചിന്തയാണ്‌ ഇവിടെ വത്സലയെ നയിക്കുന്നത്‌. ബലാത്സംഗങ്ങള്‍ സ്ത്രീയുടെയും പ്രകൃതിയു ടെയും പ്ച്ചക്‌ നഷ്ടകെടുത്തുന്നു. പണക്കൊതിപ്റ കാടുകളെല്കാം വെട്ടിനശികിക്ക ക്ടുന്നതായി റോസ്ദേരിയുടെ ആകാശങ്ങള്‍, കുമന്‍കൊല്ി എന്നീ കൃതികളില്‍ പ്രാമര്‍ശിക്കുന്നു. കുൂമന്‍കൊല്ധിയില്‍ കൃഷിചെയ്യാന്‍ മഴയോ വെള്ളദമാ കിട്ടത്ത പ്രകൃതിസാഹചര്യത്തെ കമങ്കന്‍ പഴിക്കുന്നു . മഴയില്ല. എങ്ങനെ ഉ ഠവും? ഭൃമി മുഴുവനും പാപികള്‍ കൈയടക്കിവെച്ചിരിക്ക യദ്യേ? അവര്‍ക്ക്‌ കറ്സി ചെയ്യാനറിയ്കോ? കാടിനെ മുഴ്വോനും വെട്ടി നശിദിച്ചു (alg. 158). ദറോസ്ദമരിയുമായി മാര്‍ഗരറ്റ്‌ (റോസ്ദേരിയുടെ ആകാശങ്ങള്‍) ദാരുപിസാഗ്രാമത്തി ലൂടെ നടക്കുമ്പോഴും ക ദുമറന്ന കാടുകളെയും മേടുകളെയും ഓര്‍മിക്കുന്ന; - “ഒരു കാലത്ത്‌ കാടുകളു ഠയിരമുന്നു. ക മമറന്ന സ്വപ്നങ്ങള്‍” (വത്സല, 2000: 32). ്രകൃതിയ്ക്കുമേലുള്ള കടന്നുകയറ്റം വളരെ ഘോരമായ അവസ്യോണ്‌ കൂ മന്‍കൊട്ചിക്കാര്‍ക്ക്‌ നല്കുന്നത്‌. കരുത്തന്മാരായ കുക്ുലേലക്കാര്‍ കാടിന്റെമേല്‍ കൈവെച്ചു. അനന്തമായ രാവുകളില്‍ കാട്‌ തേങ്ങലമര്‍ത്തുന്നു ന്ന്‌ സത്യന്‌ തോന്നി (പ3. 32). നിസ്റഹായയായ സ്ര്തീയുടെ തേങ്ങലാണ്‌ കാടിനുമുള്ളത്‌. കാടുകളുടെ നാശം പ്രകൃതി പ്രതിഭാസങ്ങൾക്കുതന്നെ മാറ്റം വരുത്തുന്നു. 224 കുമ്പാരക്കൊലിയുടെ തണുഷു നഷ്ടമായി. കുളിര്‍മ്മ ഒരോര്‍മ്മയായവശേഷിച്ചു. പതു ക്കെക്തുക്കെ കാട്ടരുവിയുടെ കണ്ണീര്‍ വറി. ഒരു വര തേങ്ങലോടെ മലങ്കാറ്റ്‌ ഗതികെട്ടല ഞ്ഞു (പടു. 143). പ്കൃതിയുടെ ഓരോ അണുവും വത്സലയ്ക്ക്‌ ്രിയകെട്ുതാണ. ഭൃമിയിടെ മാറില്‍ (പകടമാകുന്ന വിവിധ ദൃശ്യങ്ങളെ പകര്‍ത്തുന്നു “വത്സല. നേര്‍ത്ത ഇരുട്ട്‌ ഭൂതലത്തെ സ്പര്‍ശിക്കുന്നു. വൃക്ഷങ്ങളുടെ തഴക്ൃകള്‍ ഭീഷണ രൂപം കൈക്കൊള്ളുന്നു. നവാഗതരെക്കൊ “കോപാകുലരായതുപോലെ ഭൂമി യുടെ മാറില്‍ രോമാഞ്ചംപോലെ കമമ്പിനില്ക്കുന്ന ബീഡിയിലകള്‍ റോസിയുടെ കാലടികളെ സ്പര്‍ശിച്ചു. ഒരു പുതിയ സ്പര്‍ശം, പുതിയ വായു. പതിയ നിഴലു കള്‍. കണ്ണെത്താത്ത വിശാലത. ദരിദ്രയായ ഭൂമി. അങ്ങിങ്ങ്‌ കീറിഷറിഞ്ഞ പച്ചക, മധുരക്കിഴങ്ങു കൃഷിയിടത്തിന്റെ നടുവിലൃടെ ഒറ്റയടിഷാത (വത്സല, 2000: 54). എവിടെപോയാലും പ്രകൃതിദ്യശ്യങ്ങളെ ഒഷിയെടുത്തു കൊ ൌാണ്‌ മിക്ക ക്ദാപാത്ര ങളും കടന്നുപോകുന്നത്‌. സ്ത്രീ ശരീരവര്‍ണ്ണണകളിലേക്കോ രതിഭാവത്തിലേക്കോ നേരിട്ടുകടക്കാതെ ്രകൃതിവര്‍ണ്ണനകളിലും ഭാവങ്ങളിലും ഇത്തരം ആഖ്യാനരീതി സ്വീകരിക്കുന്നു വത്സല. കാക്കകുലയ്ക്ക്‌ കറിവെയ്ക്കാനാണ്‌ മല്ചന്‍ ചക്കയിടാന്‍ കാട്ടില്‍പോകുന്നത്‌. അവിടെ ദൃശ്യമാകുന്ന വനനിബിഡ്ത കറുത്തിരു ആകാരങ്ങള്‍. തടിച്ച വലിയ ഇലകള്‍, വലിയ ചക്കകള്‍. ചുളയുളള ചക്കകള്‍. കണ്ണാമന്റെ പിള്ളേര്‍ക്ക്‌ എത്തിച്ചേരാന്‍വയ്യാത്ത നിഗൂഡത കൊല്ല ന്തോറും മമൂക്കാനനുവദിക്കകെടുന്ന ചക്കകള്‍ കുറുവക്കൊല്പിയിലെ കാണൂ. പ്ലാവും ഇരുളും വീട്ടിയും തേക്കും മുട്ടിയുരുമ്മി, വള്ളികള്‍ പുളഞ്ഞുപിരിഞ്ഞുകിട ക്കുന്ന രഹസ്യമായൊരു ഇരുട്ട. വായുപോലും നെഞ്ചിടിഷോടെ നമൂണുകിട ക്കുന്ന നിബിഡമായ കാട്‌ (വത്സല, 1999; 49), കാടിന്റെ വന്യത രഹസ്യങ്ങള്‍ നിറഞ്ഞതാണ്‌. പ്രകൃതിയെയും പ്രകൃതി പ്രതിഭാസ ത്തെയും സ്ത്രീയുടെ സാദൃശ്യവര്‍ണ്ണനാരീതികളിലേക്ക്‌ കൊ ദുപോകുന്നു. വന ത്തിന്റെ സാദൃശ്യം കന്യകയുടെ മനസ്തോളം ചെന്നെത്തി നില്ക്കുന്നു - ആള്‍പെരു മാറ്റമില്ലാത്ത കാട്‌ കന്യകയുടെ മനസ്സുപോലെ ദുര്‍ഗ്ഗമമായിരുന്നു (പു. 49). 225 പ്രകൃതിയെ സ്ത്രീയുടെ പ്രതിരൂപമായിക്കാണുകയും സ്ത്രീയെ പ്രകൃതി യുടെ പ്രതിരൂപമായിക്കാണറുകയും ചെയ്യുന്നു “ വത്സല. പ്രകൃതിയുടെ ഭാഗമായ നദിയെയും സ്ത്രീയുടെ പ്രതിരൂപമായി വത്സല അടയാളകെടുത്തുന്നമ - (കൃതിയുടെ ഭാഗമായ നദികള്‍ ഭൃമിയുടെ രക്തധഗമനികളാണ്‌. ആദ്യകാല ങ്ങളില്‍ മനുഷ്യൻ വാസത്തിനുള്ള ഇടമായി നദീതീരങ്ങളെയാണ്‌ തിരഞ്ഞെടുത്തിരു MO. സ്തീകേന്രരീകൃതമായ കുടുംബം എന്നതുപോലെ നദീകേ(രികൃതമായ സംസ്കാരങ്ങളും ഉയര്‍ന്നുവന്നിട്ട - സ്ത്രൈണതയുടെ പര്യായമായാണ്‌ നദിക ളെയും പൊതുവെ ക ദുവന്നിരമുന്നത്‌. ദേവി, അമ്മ, പരിശദദ്ധ, എന്നീ നിലകളിലും നദികളെ ക ദുവന്ന ഒരു പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. നദി സ്ത്രീയുടെ പ്രതിരൂപ മായറും (പ്തിഷലനമായും ആവിഷ്ക്കരിക്കകെട്ടുപോന്നിട്ടു - വത്സലയുടെ മിക്ക കൃതികളിലും നദി ഒരു സാന്നിദ്ധ്യമാണ്‌. നെല്ി'ല്‍ നാട്ടില്‍നിന്നുള്ള ഒരു സംസ്കാരവുമായാണ്‌ പാപനാശിനിയില്‍ മമദുങ്ങിക്കയറാന്‍ രാഷവന്‍നായര്‍ തിരുനെല്ലിയില്‍ എത്തുന്നത്‌. ര 3 സംസ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ നദികള്‍ക്കെന്നപോലെ സ്ത്രീ കള്‍ക്കും കഴിയുന്നു : സാവീത്രിവാരസ്യാര്‍ രാഷ വന്‍നായരുടെ സംസ്കാരത്തെയും ഉള്‍ക്കൊള്ളാന്‍ മടികാഞിക്കുന്നില്ല. നദങ്ങമ (ആ ശഗ്നയം) ചേച്ചിയുടെ ഭര്‍ത്താവിന്റെ ആക്രമണം മറക്കാനാണ്‌ പുഴയില്‍ കുടിച്ചുകയ AIM”. 'മുങ്ങിനിവര്‍ന്നഷോള്‍ രാത്രിയുടെ കനത്ത കുഷായം ദേഹത്തുനിന്നദൃര്‍ന്നു വീണു (വത്സല, 1998: 51). പുഴയെ തനിക്കാശ്വാസം തരമന്ന സാന്നിദ്ധ്യമായി കാണുക മാത്രമല്ല തന്റെ തന്നെ (പ്രതിരൂപമായി കാണുന്നുമൃ *“ നടകാതക്കും കാടിനുമിടക്ക്‌ കാളിന്ദി പതുക്കെ ഒഴുകി. ഹൃദയം വിധവയുടേതുപോലെ വര വരുന്നു (പു. 85). നദിയുടെ വരള്‍ച്ച നിറഞ്ഞുകവിഞ്ഞ ഒഴുക്ക്‌ എന്നിവയെയൊക്കെ സ്തീ ജീവി തവമുമായി ബന്ധകെടത്തുന്നു വത്സല. അവള്‍ ദ3:ഃഖത്തോടെ പുഴയുടെ മുഖത്തുഭനോക്കി. അവള്‍ രഹസ്യമായ വെച്ചിരി ക്കുന്ന രഹസ്യങ്ങള്‍ അറിയാന്‍ കൊതിച്ചു. അവളുടെ മാറിടത്തില്‍ സത്യത്തിന്റെ വെയില്‍ ഉരു 3 കളിക്കുന്നു. ഉക്വെള്ളം കപടഭാവം കൈകൊ ൦ ഒഴുക്കിനെ തിരെ കയറി ഓളം തള്ളുന്നു, ഉഭിന്റെ കടന്നാക്രമണത്തില്‍ തടങ്ങളില്‍ അവശേ ഷിക്കുന്ന കായ്കറികള്‍, (വത്സല, 1991: 39) 220 സ്ത്രീജീവിതത്തിന്റെ സത്യസന്ഥമായ സാദൃശ്യമാണ്‌ ഈ വാക്കുകളിലുള്ളത്‌. സ്തീയുടെ ജീവിതത്തില്‍ എന്നറും വിലങ്ങുതടിയായിരിക്കുന്നത്‌ കാപട്യമാണ്‌. കടന്നാ ്കമണം പ്രതീക്ഷിക്കാതെ വരുദമ്പാള്‍ തന്നിലെ ഗുണങ്ങളെല്ലാം ചോര്‍ന്നറുപോകുന്നത്‌ സ്ത്രീകളറിയുന്നില്ല. ജീവിതം തെളിഞ്ഞ നീരൊഴുക്കല്ല എന്ന്‌ നോവലിസ്റ്റ്‌ ഓര്‍മ്മികിക്കു mg ° നിറയൂര്‍ പുഴയില്‍ എന്നും തെളിനീര്‍ ഉ ഠാവുമോ? എത്രയെത്ര തലമുറകളുടെ വളവും ഉക്ും അടിഞ്ഞുകിടക്കുന്നതാണ്‌ ഈ നദീതടം (പ. 39). നമ്മുടെ സംസ്കാരത്തെ ഇളക്കിമറിക്കുന്ന അതി(കമമാണ്‌ ഇന്നു നടക്കുന്നത. സ്ത്രീയോടും പ്രകൃതിയോടുമുള്ള അതിക്രമം ഇവിടെ സൃചിതമാകുന്നു. (കൃതിനാശം കുന്നുകളെ വരള്‍ച്ചയിലേക്ക്‌ നയിക്കുന്നു. കുന്നുകളുടെ സന്താനമായ നദികള്‍ക്കറും അത്‌ ബാധിക്കമന്നറു ൦ 'കമന്നറുകളുടെ നഗ്നമായ നാഭി യില്‍ വറ്റിയ നീര്‍ച്ചോലകളുടെ തീരവ്യക്ഷങ്ങള്‍ എത്തിനോക്കുന്നു (വത്സല, 2000: 33). മനുഷ്യന്റെ തന്നെ കരാഭഹസ്തങ്ങളാണ്‌ എല്ലാററിന്റെയും പിന്നിലുള്ളത്‌. എല്ലാം തനി ക്കുവേ 1 ഉപയോഗിച്ച്‌ വലിച്ചെറിയുക എന്ന പതിയ സംസ്കാരം അവന്‍ സ്വായത്ത മാക്കി കഴിഞ്ഞിരുന്നു. ഇതിന്‌ ഇരകളാകുന്ന സ്തീ/പ്രകൃതി ദുന്ദങ്ങളെ അനാവരണം ചെയ്യുകയാണ്‌ വത്സല. നദിയെ തന്റെ അമ്മയുടെ പ്രതിരൂപമായാണ്‌ ദറാസ്മേരി (റോസ്ദേരിയുടെ ആകാശങ്ങള്‍) കാണുന്നത്‌. നദിയിഷോള്‍ വേനലിന്റെ വിശ്രമത്തിലാണ്‌. ഗൃതികൂടിയ ജോലികള്‍ കഴിഞ്ഞ്‌, കാറ്റില്‍ തലമുടി വേര്‍പെടുത്തുന്ന ഒരു വീട്ടമ്മയെഷോലെ, വെയിലിന്റെ നരവീണ തലമുടിയില്‍ ഓളങ്ങള്‍ ഇളകുന്നു (വത്സല, 2000: 38). ലിലഷോള്‍ നദി അവള്‍ക്ക്‌ മരിച്ചുപോയ വല്യമ്മയുടെ ഓര്‍മ്മ നല്കി. ജീവിതത്തില്‍ അനുഭവങ്ങളുടെ തീഷ്ണത ഏല്പിക്കുന്ന മുറിഷാടുകള്‍ നദികളില്‍ കഒ ത്തുന്ന റോസ്മേരി. ഈ നദിക്ക്‌ ആഴം കുറവാണ്‌. ചിലേടത്ത്‌ അവളുടെ വാരിയെല്ലുകള്‍ തെളിഞ്ഞി രിക്കുന്നു. (പു. 39). 227 സ്ത്രീയുടെ മനസ്സിന്റെ വിങ്ങലുകള്‍ ഒരിക്കലും പദുറത്തുപറയാനാവുന്നില്ല. എല്പാ പ്രശ്നങ്ങള്‍ക്കും കാരണം ഒളികിക്കുന്ന ഈ വിങ്ങലുകളാണ്‌. നദികളായാല്‍ ഇത്ര വിസ്താരം വേണം. ഇടുങ്ങിയ മനസ്സുപോലെ ആഴത്തില്‍ നിധി ഇരുന്നിട്ട്‌ എന്തു കാര്യം (പ. 39), ഒഴുകാനാകാതെ ആഴത്തില്‍ നിധി നിറച്ച അനുഭവങ്ങളാണ്‌ സ്തീ ജീവിതം എന്ന്‌ വത്സല ഓര്‍മ്മകെടുത്തുന്നു. പുറത്തുപറയാന്‍ ആവാത്ത സംഭവങ്ങള്‍ അടക്കിക്കഴിയു ന്നതുകൊ “സ്തീക്ക്‌ ജീവിതം തന്നെ നഷ്ടമാവുന്നത്‌. നിറം കെട്ടതെങ്കിലും ഗാംഭീരം തുടുത്ത ജലം തളളി തള്ളി നീരാളം പോലെ ഉലഞ്ഞ ഉപരിജലം. അനന്തതയിലേക്ക്‌ മായുന്നു. ആകാശവും ജലധിയും ഒന്ന്‌. ഇട യ്ക്കുള്ള ചകവാളരേഖ മാഞ്ഞുപോകുന്നു (പ. 93). ഗംഗ ഈ ലോകം പോലെ നിസ്സംഗയാണെന്ന്‌ റോസി അറിഞ്ഞു. ആ അറിവില്‍ മനു ഷ്യന്റെ നിസ്സാരത അവളെ ആകുലയാക്കി (പ. 100. സാഹചര്യങ്ങളും പശ്ചാത്തലവമു മാണ്‌ മനുഷ്യജീവിതം നിര്‍ണ്ണയിക്കാന്‍ കളമെരുക്കുന്നത്‌. തളം കെട്ടിക്കിടക്കുന്നതും തല്കിയലച്ചൊഴുകുന്നതും ആയ (്രതലങ്ങള്‍ ഭുമിയില്‍ നദികള്‍ക്കുവേ 1 ഒരുക്കകെട്ടി ടു . സ്ത്രീ ജീവിതവും ഈ അനുഭവങ്ങളോട്‌ സമാനതയുള്ളതാവുന്നു. എത്ര തീ(വാനഭവങ്ങള്‍ നിറഞ്ഞ ജീവിതത്തിനിടയക്കും മനുഷ്യന്‌ സ്നേഹര തികള്‍ മാനസികോല്ലാസം നല്കുന്നതാണ്‌. തനിക്ക്‌ കിട്ടുന്ന സുഖവും സദന്താഷവും കേവലാനന്തമാണെന്ന്‌ വളരെ പെട്ടെന്നുതന്നെ സ്തീകള്‍ തിരിച്ചറിയമന്നു - നിറയമുരാറിന്റെ മധുവിധു തുടങ്ങുകയായി. ആയിരം കൈകളുമായി ഓടിയെ ത്തിയ കടല്‍ നദിയെ പുണരുന്നു. സംഗമത്തിന്റെ വേലിയേറ്റത്തില്‍ പൌര്‍ണ്ണമി നിറവറുതേടുന്നമ. നദി പ്ഠവക്ട്ു (ഗാമദീണരെ തല്കാലത്തേക്ക്‌ മറന്നു. അവള്‍ മതിമറന്ന്‌ മധുവിധു ആഘോഷിച്ചു. കടല്‍ ജലത്തിന്റെ കാലുഷ്യം തന്നെ തീ 3 ന്നത്‌ അവളറിഞ്ഞു (പ. 25). സ്ത്രീക്കു സംഭവിക്കുന്നു സ്വത്വനഷ്ടവദം സ്ത്രീജീവിതത്തിന്റെ ദാരുണ വശങ്ങളും നദിയോട്‌ താരതമ്യകെടുത്തികൊ “തന്റെ രചനാദത്യം വത്സല നിര്‍വ്വഹിക്കുന്ന - 228 സ്ത്രീയും (കൃതിയും നിരന്തരം ചൂഷണത്തിനും മാനഭംഗത്തിനും ഇരയാ കുന്നു - പ്രകൃതിനാശം മനുഷ്യനെ നിലനിര്‍ത്തുന്നില്ല. അതേപോലെ സ്ത്രീയുടെ നാശം മനുഷ്യവംശത്തിന്റെ സംസ്ക്കാരശുന്യതയായിത്തീരുന്നു - സ്ത്രീ-പ്രകൃതി ചൂഷണങ്ങളെ ഒരേ ചരടില്‍ കോര്‍ത്ത്‌ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്ന ഭനോവ ലുകളാണ്‌ വത്സലയറുടേത. 4.7.3 പെണ്ണിടങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക്‌ വിപുലമായ സഹ്യദങ്ങളും ബന്ധങ്ങളുമു യിരുന്നു. അണമകുടുംബങ്ങള്‍ക്കകത്ത്‌ അതിനുള്ള സാധ്യത പരിമി തമായിരുന്നു. പൊതു ഇടങ്ങളിലേക്കിറങ്ങാന്‍ അവര്‍ വേ ത്ര ഉത്സാഹം (പക ടികിച്ചതുമില്ല. ഇല്ലായ്മകളും പോരായ്മകളും സ്ത്രീകളെ നിരന്തരം വേട്ടയാടു മ്പോഴും ഭര്‍ത്താവിന്റെ ആത്മാര്‍ത്മേയില്ലാത്ത കൂട്ടുജീവിതം അനുഭവിക്കുമ്പോഴും മനസ്സൊന്ന്‌ തുറക്കാൻ ആഗ്രഹിക്കാറു ൦ പല സ്ത്രീകളും. ഈയൊരാഗ്രഹമാണ്‌ അനന്തന്റെ ഭാര്യ ഉച്ചിര (ചാഭവര്‍) ഭര്‍ത്താവിന്റെ വിലക്കിനെഷോലും അവഗണിച്ച്‌ നടി യെടുത്തത്‌. കാര്യസ്ന്റെ വീട്ടിൽപോയി രുക്മിണിയെ സന്ദര്‍ശിക്കുന്നത്‌ കീഴ്വഴക്കത്തില്‍ പെട്ടതല്ല എദന്നോര്‍മ്മികിച്ചിട്ടും അത്‌ മുഖവിലയ്ക്കെടുക്കാതെ രുക്മി ണിക്കടുത്തെത്തുന്നു. ര ദുപേരുടെയും സഹൃദം പങ്കിടല്‍ ര പേര്‍ക്കും സാന്ത്വന മാവറുകയാണ ചെയ്യുന്നത്‌. വിരലില്‍നിന്നു വിരലിലേക്ക്‌ പടര്‍ന്നു കയറിയ ഉഷ്മളഭതയില്‍ ഉച്ചിരയും രുക്മി ണിയും പരസ്പരം അറിഞ്ഞു. നാല മിഴികള്‍ ഒരേ നിമിഷം നനഞ്ഞുനിറഞ്ഞ). ഉച്ചിര മുഖംതിരിച്ച്‌ കണ്ണീര്‍ കുടിച്ചിറിക്കി (വത്സല, 1991: 151). സമാന ദുഃഖിതരുടെ ഹ്ൃദയരഹസ്യങ്ങള്‍ പങ്കുവെയ്ക്കകെടുദന്പോള്‍ ശമനം ലഭിക്കുന്നു. അവര്‍ ഹ്യദയം തുറന്ന്‌ എല്ലാം പറഞ്ഞുതീര്‍ക്കുന്നു - കുടുംബത്തിനു പദുറത്ത ഒരിടം കഒ ത്താനാഭ്ള സ്തീകളുടെ വ്യഗ്ഗത നോവ ലീലറുടനീളമു - സഹ്യദങ്ങള്‍ക്കുമകറുറം നില്ക്കുന്ന ബന്ധങ്ങളാണ്‌ ഭര്‍ത്താക്കന്മാരുടെ ത്‌. ഗരിക്കും രക്മിണിക്കുമൊക്കെ ഭര്‍ത്താക്കന്മാര്‍ അധികാരികളാണ. ഉച്ചിരയും ഉണിക്കളിയുമെല്കാം തങ്ങളുടെ വ്യക്തിത്വംകൊ - ഭര്‍ത്താക്കന്മാരെ അകറി നിര്‍ത്തു ന്നവരുമാണ. കുുടുംബത്തിനകത്തു കത്തിക്കാളുന്ന അനുഭവങ്ങളു കിലും 229 ആശ്വാസത്തിന്‌ പറുരുഷ്നെകാത്ത്‌ പുറത്ത്‌ ഒരിടം കാത്തിരിക്കുന്നു : സ്തീകള്‍ക്ക്‌ ആ ഇടം ലഭിക്കാറില്ല. ആ ഇടം ക ത്തിയ കദാപാത്രമാണ്‌ ഉണിക്കാളിയമ്മ. സ്ത്രീ സഹ്യദങ്ങള്‍ തെരഞ്ഞുപോവുകയല്ല ഉണിക്കാളിയമ്മ ചെയ്തത്‌. താന്‍ ആധ്യം മുതല്‍ ഇഷ്ടകെട്ടിരുന്ന ഉക്കാരന്‍ ഗുരുക്കളെ പോയിക്കാണുകയും സാമൂഹികപ്രശ്ന ങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. നാട്ടിലെ വിദ്യാഭ്യാസം, യുദ്ധം, കര്‍ഷക സമര ങ്ങള്‍ എന്നിവയെല്ഛലാംതന്നെ അവര്‍ ചര്‍ച്ചചെയ്യുന്നു - സമരങ്ങളിലെല്ഛാം പങ്കുചേരാ നുള്ള സാഹചര്യങ്ങള്‍ ക ത്തിയ അനന്തനും രാഘവനും മഹേശ്വരനുമെല്ലാം സ്വകാര്യ ദുഃഖങ്ങള്‍ വല്യകോഴും കടന്നുവരുന്ന കദാപാത്രങ്ങഭാണ്‌. തുറന്ന വേദികള്‍ സ്ത്രീകള്‍ക്കു അനിവാര്യമാണെന്നു ക ഒനാവലിസ്റ്റാണ്‌ വത്സല. മഹിളാസമാജ ങ്ങളും മറ്റും പുരുഷന്റെ വിരല്‍ത്തുമ്പില്‍ ചലിക്കുന്നവയാണ്‌. ലൈംഗികജീവിതം പോലും സ്വന്തം താദ്പര്യങ്ങള്‍ക്കനസരണമായി സ്തീകള്‍ക്ക്‌ മുദന്നോട്ടുകൊ 3ദപോ കാനാവുന്നില്ലാത്ത സാഹചര്യത്തിലാണ്‌ ഉച്ചിരയും ഗരിയും ഉണിക്കാളിയുമെല്ലാം ഭര്‍ത്താക്കന്മാരെ നോട്ടം കൊ കുറ്റി നിര്‍ത്തുന്നത്‌. പറുറത്തിറങ്ങാനുള്ള ധൈര്യം എല്ലാ സ്രതീകള്‍ക്കുമ ാകണം എന്നിവര്‍ ആഗ്രഹിക്കുന്നുമു - കുഞ്ഞമ്പാടിയുടെ അമ്മ പോലും ഈ സാമൂഹ്യബോധത്തിനുടമയാണ്‌. കമുഞ്ഞിമാക്കത്തെ കുഞ്ഞമ്പാടി യുടെ പക്കല്‍ ഏല്പിച്ച്‌ പോകാന്‍ ധ്യതികാണിച്ച അമ്മ തന്റെ ഗ്ൃയതിയുടെ കാരണംപറ യുന്നത്‌ DMDOW 360 കാര്യം നെനക്കറിഞ്ഞദുടെ? ആരാ ഒരു നേരത്ത കഞ്ഞിക്ക്‌ ഏതുനേരത്താ കേറിവരണതെന്ന്‌ ആര്‍ക്കറിയാം? (വത്സല, 1991: 311), എന്നാണ്‌. കുടുംബത്തില്‍ മാത്രം ഒതുങ്ങിനില്ക്കാനാഗ്രഹിക്കന്നില്ല കുഞ്ഞമ്പാടി യുടെ അമ്മയും. നഗരത്തില്‍നിന്നു ജാദയില്‍ പകെെടുക്കാന്‍വന്ന സ്രതീകളാണ്‌ മുറി യ്ക്കുള്ളില്‍ ഉള്‍വലിഞ്ഞ ദേവയാനിക്ക്‌ പ്രചോദനം നല്കിയത്‌. പറുറം' പദൃകുന്ന ദേവ യാനി ചാത്തുനായരുടെ സുഗ്രീവാജ്ഞയെ ധിക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. ദേശ ഭസേവാസംഘത്തിന്റെ ഉദ്ഘാടനത്തിനു ദുരെ നഗരത്തില്‍നിന്ന്‌ കുഞ്ഞിമാളുഅമ്മ എത്തിയകോള്‍ രാജ്യത്തെ അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ അന്തപുരസ്(തീകള്‍ പര്‍ദ്ദ വീട്ടിറ ങ്ങേ തല്ലയോ? (പ, 168). 230 എന്ന്‌ നോവലിസ്റ്റ്‌ സംശയം പ്രകടിദിക്കുന്നു : തങ്ങളുടെ ആഭരണങ്ങള്‍ മനസ്സുതു റന്ന നല്കാന്‍ പെണ്ണുങ്ങള്‍ തയ്യാറാകുന്നുമു - മാത്രമല്ല കൂലോത്തെയം പദ്ൃമഠത്തിലെയും കരവഞ്ചേരിയിലേയും അന്തപറുരവാതില കള്‍ തുറന്ന്‌ കടുലാംഗനമാര്‍ പട്ടണവീധിയിലിറങ്ങി (പടു. 168). എല്ലാവരും ഇറങ്ങിയിട്ടും എടക്ത്തില്‍നിന്നാരും വന്നില്ല. കാരണവരുടെ ആജ്ഞ പാലിച്ച്‌ അകത്തിരുന്നതുകൊ ാണ്‌ രുകദമിണിക്ക്‌ ജീവിതത്തില്‍ ദുരന്തം പറേ 1വ ന്നതും. ഭര്‍ത്താവ്‌ സ്വതന്ത്രമനസ്ക്കനായിട്ടും തന്റെ മേലുള്ള അധികാര്രഭമം അദ്ദേ ഹത്തെ ആത്മഹത്യയിലെത്തിച്ചദുവെന്ന്‌ രുകമിണി അറിയാതെ പോകുന്നു - ഗ്രാമത്തിലെ പെണ്ണുങ്ങള്‍ പൊതുവെ വീടിനകത്തും പുറത്തും ഇടം കഒ ത്തിയവരായിരുന്നു. അവര്‍ ദുഃഖങ്ങളില്‍ കരയാറില്ല. ആപത്തുകളെ ധൈര്യ ത്തോടെ നേരിടും. അതുകൊ ാണ്‌ മഹേശ്വരന്‍ ഉണ്ണിമായഭയാടും പറയുന്നത്‌. കരയരുത്‌! ഗ്രാമത്തിലെ പെണ്ണുങ്ങളെക്ക 3 പഠിക്കാറായി (പദ. 341). എന്ന്‌. സ്ര്തീകൾ ജാ നയിക്കുകയും ജാദയ്ക്കറുനില്ക്കുകയും ചെയ്യുന്നു - മനക്ക രുത്തുള്ളവരാണ്‌ ഗ്രാമത്തിലെ പെണ്ണുങ്ങള്‍ എന്ന്‌ മദഹശ്വരന്‍ സൃചികിക്കുന്നു. ഗ്രാമ ത്തിലെ പണിയാളരായ സ്ര്തീകളെക്കുറിച്ച്‌ മു ശരിയുടെ വീക്ഷണമാണ്‌ വത്സല യക്കറുള്ളത്‌ എന്നു കാണാം. ഏറെക്കുറെ പറുരുഷനൊക്ം സ്വതന്രതയവകാശക്ടൊന്‍ സ്ത്രീകള്‍ക്കു സാധിച്ചിട്ടും കില്‍ അതു വ്ൃക്ഷലതാദരികളുടെയും ജന്തുജാലങ്ങളുടെയു മൊക്കെ തൊട്ടയല്‍പക്കക്കാരെന്നു വിചാരിക്കാവുന്ന പണിയാളര്‍ക്കിടയില്‍മാ(്ര മാണ്‌ (ജോസഹ്മു ശ്ശേരി, 2004:254) മഹേശ്വരന്‍ ഗ്രാമത്തിലെ പെണ്ണുങ്ങളെ ഉന്നിഷറയുന്നതും ഈ സ്വാതന്ത്യവും മനക്കമു രത്തും ഉദദൃശ്യച്ഛാണ. അവരുടെ സ്വതാന്ത്രബോധവും മനക്കരുത്തും തനിക്കില്ല എന്ന്‌ ഉണ്ണിമായ ഓര്‍മിക്കുന്നു. ഇവിടെ അടച്ചിരിക്കന്നതിലും ഭഭദം അതാണെന്ന്‌ എനിക്കു തോന്നും. അവരെ ഭകോലെ എനിക്കു മനക്കരുത്തു ഠായിരുന്നെങ്കില്‍ ഞാനും ....... (3. 341), 231 ജാ നയിക്കുമായിരുന്നു എന്നാണ്‌ ഉണ്ണിമായ പറയുന്നത്‌. ചെമ്മരത്തിയുടെയോ ചിരുതേയിയമ്മയുടെയോ മനക്കരുത്ത്‌ ഉണ്ണിമായയ്ക്കും രുകമിണിക്കും ഇല്ലാതെ പോകുന്നത്‌ അവരുടെ ശീലംകൊ ാണ്‌. ഉണ്ണിമായ തുറന്നുപറയുന്നു ൦ ഞാനെങ്ങനെ ഒരു ഗ്രാമദീണയാവും? ഒരു നേരം ഉണ്ണാതിരുന്നാല്‍, ഒരു രാവ്‌ ഉറക്കം തെറ്റിയാല്‍ ഞാന്‍ തളര്‍ന്നുപോവുമായിരുന്നു. ഇഷ്ോള്‍ ശീലിച്ചുവരിക MOEN (alg. 341). അദ്ധ്യാനത്തിന്റെ മഹത്വമറിയാനോ അതില്‍ പങ്കാളിയാവാദമാ ജന്മിത്ത ഗൃഹങ്ങളിലെ സ്ത്രീകള്‍ക്കാവുന്നില്ല. ജീവിതം വഴിമുട്ടിനില്ക്കുഭമ്പോള്‍ മുന്‍പിലുള്ള തുറന്ന ആകാ ശത്തെ പ്രയോജനപചെടുത്താന്‍ ഉണിക്കാളിക്കും ഗരിക്കും കഴിയുന്നുമു - സമഹ ത്തില്‍ ഇടം (ുമരല) ക ത്താനുള്ള (്രവണത (പകടികിക്കാനുള്ള സ്രതീകദാപാത്ര ങ്ങളെ സ്ൃഷ്ടിക്കവഴടി അകം/പറുറം &വേര്‍തിരിച്ച്‌ സൃഷ്ടിക്കുന്ന സാമൂഹ്ൃയഷടനയോട്‌ വെല്ലുവിളിക്കുന്നു വത്സല. 4.7.4, പെണ്ണയികാരം- മണ്ണയികാരം പെണ്ണും മണ്ണും തങ്ങള്‍ക്കവകാശഭെട്ടതും ആവശ്യംപോലെ വിനിയോഗ ത്തിനും വിനിമയത്തിനും വിധേയമാണെന്നുമുളള അധീശ ബോധത്തെ പുറത്തു കൊ ദുവരുന്നു വത്സല. മണ്ണ്‌ കൈമാറ്റം ചെയ്യുന്നതുപോലെയായിരുന്നു പെണ്ണി ന്റെയും കൈമാറ്റം. പൂരുഷകേന്രിതമായിരുന്ന ഒരു ക്രമത്തില്‍നിന്ന്‌ സമാനമായ മറ്റൊരു ക്രമത്തിലേക്കാണ്‌ മാറ്റമു ാകുന്നത്‌. പറുരുഷദകന്രിതമായ ര മുകൂടുംബ ബന്ധങ്ങള്‍ക്കിടയിലാണ്‌ സ്തീ വിനിമയം ചെയ്യകെടുന്നത്‌. വിനിമയത്തിനും വിനി യോഗത്തിനുമുളള വസ്തു അവാ ജന്തു എന്ന ഇടത്തില്‍നിന്ന്‌ സ്വതന്ത്രാസ്തിത്വത്തി ലേക്കു വളരാനുള്ള കുതിഷുകളാണ്‌ വത്സലയുടെ നോവലുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കമുന്ന ത്‌. പെണ്ണിനുമേലുള്ള അധികാരം കൈവശദെടുത്തുന്ന ഏതു വ്യവസ്ഥയും സ്തീയുടെ സ്വത്വംതന്നെയാണ്‌ ചോര്‍ത്തിക്കളയുന്നത. ആവശ്യംപോലെ ഉപയോഗി ക്കാവുന്ന സാമദൃഹ്യഷടനയ്ക്കുള്ളിലാണ്‌ സ്തീകള്‍ നില്ക്കുന്നത്‌. നാടുവാഴിത്ത, ജന്മി ത്ത, മുതലാളിത്ത, കൊളോണിയല്‍ അധികാരഘടനകള്‍ മാറിമാറി കീഴ്ചെടുത്തുന്ന പെണ്ണനുഭവം ആവിഷ്കരിക്കുന്നു വത്സല. പെണ്ണിനും മണ്ണിനും മീതെയുള്ള ജന്മി 232 യുടെ അധികാരവാഴ്ച നേവലുകളില്‍ വിഷയമാവുന്നു - ജന്മികുടുംബങ്ങളിലെ സ്തീകളും പണിയാള സ്തീകളും ഒരുപോലെ ഈ അധികാരത്തിന്‍ കീടില്‍ വിധേയ മാണ. പണിയാളരാണെങ്കില്‍ ഇരട്ടചൂഷണത്തിന്‌ വിധേയരാകുന്നു. ആദിവാസി സമു ദായങ്ങളില്‍നിന്നുമുഭ്ള അടിയാത്തികളാണ്‌ തിരുനെല്ലിയിലെ കൃഷിക്കളങ്ങളില്‍ പണി ക്കിറങ്ങുന്നത്‌. ആദിവാസി ജീവിതത്തില്‍ അവര്‍ അനുഭവിച്ച സ്വാതന്ത്രം പണയം വെച്ച്‌ അവര്‍ ജന്മിത്താധികാരഘടനയുടെ ഭാഗമാകടകയായി രുന്നു. അധികാരഘടന നല്കുന്ന ഈ സുരക്ഷിതത്വത്തില്‍ പെണ്ണുടലിനെ കടന്നാ(്രമി ക്കാനുള്ള ആണ്‍കോയ്മയുടെ ഇരകളാണ്‌ മാര (നെല്ല്‌) താല (ചാവേര്‍) തിരുമാല (ചാ വര്‍) ഉഷ (പാളയം) റോസ്മേരി (റോസ്‌മേരിയുടെ ആകാശങ്ങള്‍) എന്നിവര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കീടടങ്ങുന്നവരാണ്‌ ഭദൃരിപക്ഷമെങ്കിലും ചിലരൊക്കെ ചെറമത്തു നില്ക്കുന്നുമ് . ഇത്തരം ചെറമത്തുനില്പുകളെഷോലും അധികാര്രയോഗത്തെ ആകര്‍ഷിക്കുംവിധം ആവിഷ്ക്കരിക്കാനുള്ള ഉപാധിയായി സ്വീകരിച്ച എഴുത്തുകാരും നമുക്ക ° യര്‍മ്മപുരാണ' (ഒ.വി. വിജയൻ) ത്തിലെ ദദഃഖമന്ത്രിയായ രുമണ്വാന്‌ പ്രതിരോധം ഉര്‍ജ്ജം കൂട്ടാനുള്ളതു മാത്രമാണ്‌. പെണ്ണ്‌ കാഴ്ചവെയ്ക്കാനുള്ളതാ ണ്‌. പെണ്ണിന്റെ പ്രതിരോധം പ്രാപിക്കുന്നതിന്‌ ശക്തികൂടുന്നദ്‌ (വിജയന്‍ 1985: 64). വത്സല ഇത്തരം ചെറുത്തുനില്പുകളെ വ്യത്യസ്തമായാണ്‌ നിരീക്ഷിക്കുന്നത്‌. ഒ. വി. വിജയന്‍ ദമിക്കഷോഴും ആണ്‍കോയ്മയുടെ അധികാരബദ്ധതയോട്‌ ചേര്‍ന്നുനിലക്കു മ്പോള്‍ വത്സല അത്തരം അവസ്ഥകളെ തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്യു ന്ന. സ്തീക്കുമേല്‍ ആണധികാരം വന്നു ഭവിക്കാവമന്ന രീതിഭേദങ്ങളെ വത്സല ശദ്ധിക്കുന്നു : കുടുംബത്തിലെ, സമുദായത്തിലെ, ജന്ദിത്തവ്യവസ്ഥയിലെ, ആദ്യ കാല മുതലാളിത്തത്തിലെ, കൊളോണിയല്‍ വാഴ്ചയിലെ ഭിന്നാനുഭവങ്ങളായി അവ ഭരേഖകെടുന്നു. നിശ്ുബ്ദതഭയാ നിലവിളിഭയാ ആയി രൂപകെട്ട പ്രതിരോധങ്ങളുടെ ആന്തരാര്‍ത്ഥങ്ങള്‍ വത്സല അദന്വഷിക്കുന്നു. വെള്ളക്കാരന്റെ ബലാല്‍ക്കാരത്തിന്‌ വിഭധയമാകുന്ന തിരമാലകെണ്ണിന്റെ (ചാഭവര്‍) ദുഃഖം മദഹശ്വരന്റെ മനസ്സിനെ ഭവദനി കിക്കുന്നു. അവളുടെ ഹൃദയം തകര്‍ന്ന കരച്ചില്‍ കേള്‍ക്കുന്നു. ഒരു കരച്ചില്‍ തുമ്പ്റ്റപോകന്നേ 63003 തേങ്ങല്‍ 233 ഒരു മനുഷ്യന്റെ - ഒരു സ്തീയുടെ - ഒരു യുവതിയുടെ ദീനരോദനം (പ. 17). മനുഷ്യത്വത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന രോദനമാണത്‌. ഏതൊരു കുടിയാന്റെ പെണ്ണും തനിക്കവകാശകെട്ടതാണെന്ന്‌ കരുതിയിരുന്ന കരുവഞ്ചരി കാരണവരും ചാവേറിലെ ഒരധികാര കേന്ദ്രമാണ്‌. പെണ്ണുടലിലെ അധികാര സ്ഥാപനത്തിന്റെ ഒരു സന്ദര്‍ഭം. ഇബ്ട്ന്ന്‌ കേട്ടിലേ? എന്തതോന്ന്‌? നിറയദൂരെ താലകെണ്ണിനെ ആരോ ൭കാ ഭപോയന്ന്‌; പ്ഷ എരദക്‌ നറ്റ്‌ ഇഷ്ടാ പറയണത്‌! പെണ്ണിനെ പരുന്തു കൊത്തിക്കൊ ദുപോയ്റ്റ്‌! (പൂ. 36). എന്നാണ്‌ കാരണവര്‍ ദേഷ്യകെടുന്നത്‌. പെണ്ണുടലിന്റെ ആദ്യത്തെ അവകാശി താനാ ണെന്ന ജന്മിത്തത്തിന്റെ അധികാരമാണ്‌ മുകളിലെ വാക്കുകളില്‍ പൊട്ടിത്തെറിക്കുന്ന ത്‌. കൂടിയാന്‍മാര്‍ കരുവഞ്ചരിയിലെ പത്തായങ്ങള്‍ നിറച്ഛുകൊടുക്കറുന്നതിനു പക രമാണ്‌ കാരണവര്‍ പെണ്ണുങ്ങളുടെ വയറുനിറച്ചുകൊടുക്കുന്നത്‌ എന്ന്‌ ഉക്കാ രന്‍ഗുരുക്കളുടെ പരിഹാസം നോവദിസ്റിന്റെ സമീപനമാണ്‌ വെളികെടുത്തുന്നത്‌. കരുവഞ്ചേരിക്കാരണവര്‍ ചെയ്യുന്ന ദുഷ്കൃത്യങ്ങള്‍ക്കെല്ലാം കണക്കുതീര്‍ക്കുന്നതി ലദ്ൃടെ ഭാര്യയായ ഉണിക്കാളിയമ്മയും ഈ അധികാരഘടനയോട്‌ പൊരുതിനില്ക്കു ന്നു. കംസൻ പടട്ടലര്‍ പിഴകിച്ച ദാസികെണ്ണുങ്ങളെ ഉണിക്കാളിയമ്മ പെറാനനുവദിച്ചമു” (പദ. 251) കൊ ായിരുന്നു പൊരുതിയത്‌. മാത്രമല്ല അവരുടെ ആയുരാരോഗ്യ സംര ക്ഷണത്തിനുവ രക്ഷ ചെയ്യുകയും അവര്‍ക്ക്‌ താമസിക്കാന്‍ വീടു ഠക്കി കൊടു ക്കുകയും ചെയ്യുന്നു - ജന്ദികുടുംബത്തിലെ സ്തീകളും വ്യവസ്ഥതിയുടെ ഇരകളായിരുന്നു. ഉടല്‍ അവകാശം സ്ധാപിച്ചെടുക്കാനുള്ള കോമന്‍നായരുടെ (ചാവേര്‍) (്രമം അയാളുടെ തന്നെ പരാജയത്തില്‍ കലാശിക്കുന്നു. കോമന്‍നായര്‍ എടക്ത്തിലെ രുകമദിണിയെ യാണ്‌ സംബന്ധം ചെയ്തത്‌. രുക്മിണി വിവാഹശേഷവും അമ്മാവന്റെ സംരക്ഷണയി ലാണ്‌. 234 അവള്‍ ഇകോഴും തന്റെ അധീനതയിലല്ലെന്ന വസ്തുത കോമൻനായരുടെ പൂരു ഷമനസ്സിന്റെ പൊങ്ങച്ചത്തിന്മേല്‍ പോറലേല്പിച്ച (പ. 79), വരുമാനമോ സ്വത്തോ ഇല്ലാത്ത തന്നെ മറ്റു സംബന്ധക്കാരോളം വിലമതിക്കാത്തതില്‍ വളരെ വിഷമം അനുഭവിച്ചിരുന്നു കോമൻനായര്‍. രുക്മിണിയെ കൂടെക്കൂട്ടി പരിപാ ലീക്കാന്‍ കെല്പില്ലാതെയും വിഷമിക്കുന്ന - തിരുത്തിക്റയലമുകള്‍ക്ക്‌ തയ്താറാവമു (39 കിലും ഭാര്യയുടെ മേലുള്ള ഉടമസ്ഥാവകാശം ആഴത്തില്‍ വേരൃന്നിഷോയതു കൊ അയാള്‍ക്കതിന്‌ കഴിയുന്നുമില്ല. അധികാര പ്രയോഗത്തിന്റെ സുഖം അനുഭ വിക്കുന്നത്‌ ഭാര്യയുടെ ഭപേരുചൊട്ദി വിളിക്കുന്നതില്‍ മാ(്രമാണ്‌. എടീ രുക്മിണി! ആ വിളിയിലെ സുഖമോര്‍ത്തു വീ ദും പറഞ്ഞു എടീ രുക്മിണി എടീ രുകമിണി! (പ. 79). ഇങ്ങനെ വിളിച്ച്‌ സംതൃപ്തിയടയുന്നു. തന്റെ മകനും ഭാര്യയും പദൃര്‍ണ്ണമായും തന്റെ അധികാരത്തിന്‍ കീഴില്‍ വരാത്തതുകൊ റ“ കോമന്‍നായര്‍ ആത്മഹത്യ ചെയ്യുന്നു. ചാവേറില്‍ത്തന്നെ മറ്റൊരു ക്ദാപാത്രമായ ശങ്കകന്‍നായനാര്‍ ഭാര്യ ഗരിയുടെദമല്‍ ലൈംികാധിപത്യം നേടാന്‍ ശ്രമിക്കുന്നതില്‍നിന്നറും ഗരി വിജയിച്ച നില്ക്കമുന്നു. തങ്ങളുടെമേല്‍ (്രയോഗിക്കുന്ന അധികാരത്തെ (പതിരോധിച്ചു നില്ക്കുന്ന കലാപാ (തങ്ങളാണ്‌ ഗരിയം ഉണിക്കാളിയമ്മയമം. അടിയാത്തികള്‍ തങ്ങളുടെ പുരുഷന്മാരുടെയും അവരുടെ അവകാശികളു ടെയും അധികാരവപ്രയോഗത്തില്‍ കഷ്ടകെടുന്നു. ബസവൻ തുമ്ത്രാന്റെ നെല്ിന്റെ കാവലീരിക്കുഭമ്പാള്‍ ത്രമ്പാന്‍ ബസവന്റെ പെണ്ണിന്‌ കാവലിരിക്കും എന്ന പ്രയോഗം തന്നെ സൃചിപിക്കുന്നത്‌ അതാണ്‌. കൂടുംബത്തിലെ ഉത്തരവാദിത്തങ്ങളും ലൈംഗി കാടിമത്തവും അവര്‍ക്ക്‌ പേറേ വിവരുന്നു - കീഴാളസ്ത്രീയുടെ ഏറ്റവും വലിയ (്ശ്നം അവര്‍ നേരിടുന്ന ലൈംഗികചൂഷണമാണ്‌. നിരന്തരം ചദൃഷണത്തിനു വിധേ യമാകുന്നതുകൊ “ഭീതി വേട്ടയാടുന്ന ജീവിതമാണ്‌ അവരുടെത്‌. ആണുങ്ങളോട്‌, (പത്യേകിച്ച്‌ വേലക്കുനില്ക്കുന്ന കളങ്ങളിലെ തമ്പമരാക്കന്മാരോട്‌ ഒന്നും ചോദിക്കരുത്‌ അവരില്‍നിന്നും ഒന്നും നേരിട്ടു വാങ്ങരുത്‌ (വത്സല, 1999; 189), 235 മാരയേട്‌ അമ്മ ഇങ്ങനെ ഉപദേശിച്ചുകൊടുക്കേ 1 വന്നത്‌ ഈ ഭീതികൊ oem: എല്ലാ കൊടുക്കല്‍ വാങ്ങലുകളും അവസാനിക്കുന്നത്‌ ലൈംഗികചുഷണത്തിലാണ്‌ എന്ന വാസ്തവത്തെയാണ മാര ഭയകെടുന്നത്‌. അടിയാത്തികളെ ഭോഗവസ്തുവായി കാണുന്ന സംസ്‌ക്കാരമാണ്‌ മേലാളന്റെത്‌. അവരുടെ നോട്ടങങളെകോലും ഭയത്തിന്റെ കണ്ണാല്‍ കാണുന്നവരാണ്‌ അടിയാത്തികള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജീവന ത്തിനുവ യുള്ള സാധനങ്ങള്‍പോലും ചോദിക്കാന്‍ അവര്‍ ഭയകെടുന്നു : മാര യുടെ മനസ്സില്‍ ഈ ചിന്തയും കടന്നറുവരുന്നു. നാട്ടിലെ അടിയാത്തികളുടെ ഗതി ത്രമ്പാക്കമ്മാര്‍ ചോദിച്ചാല്‍ തരും. ആവശ്യ ത്തിലധികം തിരിച്ചകൊടുക്കേ വരും (പ. 79). അടിയാത്തികള്‍ക്കവ 1 കച്ചവടം നടത്തുമ്പോള്‍ നങ്ങമയും (ആഗ്നേയം) ഈ കാര്യം തിരിച്ചറിയുന്ന; . അവരുടെ കൈയിലുള്ളത്‌ തലേന്നു രാത്രി നേടിയ മലിനമായ നാണയത്തുട്ടുക ളാണ്‌ (വത്സല, 1998: 71), എന്നാണ്‌ ആ അറിവ്‌. തുച്ഛമായ നാബയത്തുട്ടുകളോ അല്പം പുകയിലയോ കൊടുത്ത്‌ വശത്താക്കാവുന്ന ജീവിതങ്ങളാണ്‌ ആദിവാസികളുടെത്‌. തേയി (ആഗ്ന യം) എന്ന ക്ദാപാത്രം ഗര്‍ഭം ധരിച്ചത്‌ അവിഹിതമായിട്ടാണ്‌ എന്നു മനസ്സിലാക്കുന്നു “നഭങ്ങമ. കുങ്കിയോട്‌ നങ്ങേമ ഇക്കാര്യം ചോദിക്കുന്നുമു - “തേയിയുടെ കെട്ടിയോന്‍ വന്നോ?” “eel”, “പെറാന്‍ അവന്‍ ൫വ ല്ലോ! വയറ്റിലു ാക്കുവാനും” (പ. 71) അവിഹിതഗര്‍ഭം ധരിക്കുകയും അച്ഛനില്ലാത്ത കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന ആദിവാസിസ്(തീ ജീവിതത്തെ വളരെ ആഴത്തില്‍ പ്രതിഷഘമികിക്കുന്നു വത്സല. ബനി (കൂമന്‍കൊല്ലി) ഡാനിഭയലച്ചന്റെ ഇരയായിത്തീരുന്ന കദാപാത്രമാണ്‌. വീട്ടില്‍ ജോലി ക്കുനിര്‍ത്തി ലൈംഗികമായി ഉപയോഗിക്കറുന്ന പതിവും (ചാവേര്‍) ജന്മി കുടുംബങ്ങളി ലു ഠയിരുന്നുു. 230 വഴിപാടിനു നേര്‍ന്നിടകെട്ട ഒരു കോഴിയെ എന്നോണം പെണ്‍കുട്ടിയെ കളത്തി ലറുപേക്ഷിച്ച്‌ കൂട്ടുകാരികള്‍ വരാറൃ ഠായിരൂന്നമ (വത്സല, 1991: 72). നേര്‍ച്ചക്കോഴികളാകാന്‍ വിധിക്കടെട്ട സ്രതീജീവിതവറും വത്സല രേഖകെടുത്തുന്നമ. ആവശ്യാനുസരണം വിളിക്കുന്ന സ്ഥലങ്ങളില്‍ ചെന്നെത്തേ വരുന്ന ദാസികളും ചാവേറില - രാഷവന്‍ തറവാട്ടില്‍ ചെന്നഭഷോള്‍ ഒരു ദാസികെണ്ണ്‌ കൈത്തലംകൊ ൦ മറപിടിച്ച കാക്കവിളക്കുമായി ആണു ങ്ങള്‍മാത്രം പാര്‍ക്കുന്ന മഠത്തിനുനേര്‍ക്ക്‌ മെല്ലെമെല്ലെ നടന്നുനീങ്ങുന്നത്‌ പ്രൂ. 186) കാണുന്നു : ജന്മിത്തം മാത്രം പ്രദാനം ചെയ്യുന്ന അധികാരവ്രയോഗമലല സ്തതീകള്‍ക്കറുമേല്‍ വന്നുപതിക്കുന്നത്‌. മുതലാളിത്തത്തിന്റെ കരുവാകുന്ന സ്ത്രീജീവിതവും ആ നോവലുകളില്‍ അടയാളകെട്ടിട്ടു - കീഴില്ലത്തെ പാര്‍വ്വതി (ആ ശഗ്നേയം) മുതലാളിത്തത്തിന്റെ ഇരയാണ്‌. സുനന്ദ (കുമന്‍കൊല്ലി) കൃഷ്ണനുണ്ണി യുടെ കരുവായിത്തീരുന്നു - കൃഷ്ണനുണ്ണി താഴ്വാരത്തിലെ ഭാര്യയെയും മക്ക ളെയും പോറ്റാനാണ്‌ കൂുമന്‍കൊല്കിയിലെത്തുന്നത്‌. അസുഖം പിടിപെട്ടഷോള്‍ അയാള്‍ ഭാര്യയുടെയും കുട്ടികളുടെയും സമീപത്തേക്കു മടങ്ങുന്നു. സുനന്ദ തന്റെയും തന്റെ മണ്ണിന്റെയും ചദൃഷകനായ കൃഷ്ണനുണ്ണിയെ മറക്കാന്‍ ശ്രമിക്കു M3. റോസ്ദമരിയറുടെ ആകാശങ്ങളില്‍ റോസ്ദമരിയെ തളര്‍ത്തിക്കളയുന്നത്‌ സ്വന്തം പിതാവിന്റെ ആക്രമണമാണ്‌. സ്ത്രീത്വത്തിഭനറ ക്ഷതമാഭയ ദറാസ്മേരിക്കതിനെ കാണാൻ കഴിയു. ചെമ്പകരാമന്‍ (പാളയം) പെണ്‍പള്ളിക്കടുടത്തിലെ പ്യദൃണായിരുന്ന. സ്കൂള്‍ നോക്കുന്ന, വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള അധികാരം അയാള്‍ കൈയാളുന്ന. ഉഷ എന്ന വിദ്യാര്‍ത്ഥിയെ ക്ലാസ്റൃമില്‍വെച്ച്‌ കടന്നദുപിടിക്കുന്ന ചെമ്പ കരാമന്‍ നിലനിന്നിരുന്ന സാമദൃഹ്യബന്ധങ്ങളുടെ അധികാരപ്രയോഗത്തില്‍നിന്നും വ്യത്യസ്തമായി നില്ക്കുന്നു. വിധേയയായിരിക്കേ സാമൂഹ്യാവസ്ഥകളില്‍നിന്നു വ്യത്യസ്തമായി സ്(തീക്കുമേല്‍ അധികാരം (യോഗിക്കേ പദുരുഷാധിപത്യബോധ മാണ ചെമ്പകരാമനെ നയിക്കുന്നത്‌. 4.7.5, പെണ്ണ്‌ (കലഹിക്കുന്ന സ്ത്രീകൾ) 237 സ്തീകള്‍ പ്രകൃത്യാ കരുത്തരാണെന്ന നിരീക്ഷണമാണ്‌ വത്സലക്കൃതികളില്‍ തെളിഞ്ഞുനില്ക്കുന്നത്‌. സ്ത്രീകള്‍ കുടുംബത്തിലും സമദൂൃഹത്തിലും കേന്ദരസ്ഥാന ത്താണ്‌ നില്ക്കേ ത്‌. സാമൂഹ്യ കുടുംബ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമദലം മിക്ക ഷോഴും സ്തീകള്‍ വിധേയരാകാന്‍ നിര്‍ബന്ധിക്കകെടുന്നു. ഈ സംഘര്‍ഷം വത്സല യുടെ എല്ഛാ നോവലുകളുടെയും പ്രമമയപദത്തില്‍ കടന്നുവരുന്നു - ജീവിതത്തില്‍ കരുത്തു തെളിയിക്കുന്ന സ്രതീകളാണ്‌ വത്സലയുടെ ദര്‍ശന ത്തിലുള്ളത. പറുരൂഷനിര്‍മ്മിത വ്യവസ്ഥിതിക്ക്‌ അനുകൂലമായി വളര്‍ന്നദുപന്തലിക്കാന്‍ വിധിക്കകെടുമ്പോഴും മനക്കരുത്തു നഷ്ടമാകാതെ പിടിച്ചദുനില്ക്കറുന്നു “ അവര്‍. പ്ുരുഷാധിപത്യവറും ജന്മിത്തവുമെല്കാം ജീവിതത്തെ പരാജയകെ്ടുത്തിയകോള്‍ ഒറ്റ യക്കൊരു പ്രയാണം നടത്തിയവളാണ്‌ നങ്ങേമ (ആഗ്നേയം). ആ (്രയാണം ജീവി ക്കാനും ജീവികിക്കാനും പോന്നതായിരുന്നു. സ്രതീകരമത്ത്‌ ലോകത്തിന്‌ കാണിച്ചു കൊടുക്കുക എന്നതായിരുന്നു, ആഗ്നേയത്തിന്റെ ലക്ഷ്യം. മലയാള ഭനാവല്‍ സാഹിത്യ ത്തിലെ സ്ത്രീകദാപാത്ര ചിത്രീകരണമാതൃകയെ പൊളിച്ചെഴുതിയ നോവലിസ്റ്റാണ്‌ വത്സല. “സ്ത്രീവര്‍ഗ്ഗത്തെ അപമാനിക്കത്തക്കവണ്ണം കദാപാത്രങ്ങളെ സൃഷ്ടിക്കുന്ന പ്ലരും ചേര്‍ന്ന്‌ മലയാളത്തില്‍ കൂട്ടിയിട്ട ചവറ്‌ ചാമ്പലാക്കാന്‍ വത്സലയുടെ നങ്ങേ മയെദോലെയുഭള്ള ഒരു മാതൃകയുടെ വിശുദ്ധാഗ്നി മതിയാകും” (ലീലാവതി, 1993:204). എന്ന ഭാഷ്യം മലയാള നോവല്‍ സാഹിത്യത്തിൽ നങ്ങേമ എന്ന ക്ദാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കമുന്നതാണ്‌. വ്യവസ്ഥിതിക്കടിമകെടമന്നവരും അതിനെ അതിജീവിക്കമുന്നവരം എന്നിങ്ങനെ ര ദുതരം വ്യക്തിത്വങ്ങളാണ്‌ വത്സലയുടെ നോവലുകളിലുള്ളത്‌. നാടുവാഴിത്തം, ജന്മി ത്തം, വൈദേശാധിപത്യം, മുതലാളിത്തം എന്നിങ്ങനെ മാറിമാറിവരുന്ന വ്യവസ്ഥിതി കള്‍ക്ക്‌ ഇരകളാകാന്‍ വിധഗിക്കകെടുന്ന സ്(തീകളാണ്‌ ഒന്നാമത്തെ കൂട്ടര്‍. വ്യവസ്ഥിതി അടിച്ചേല്പിക്കറുന്ന അടിമത്തബോധവും പരമ്പരാഗത സ്രതീബോധവും അവരെ ചദൃഷ ണത്തിന്‌ വിധേയരാക്കുന്നു. ഈ നിയോഗത്തോടുള്ള കലമ്പലാണ്‌ എല്ലാ കൃതിക ളിലും കീഴാളസ്്തീ പ്രതിനിധാനങ്ങളിലൂടെ വത്സല തുറന്നുവെച്ചത്‌. മാര (നെല്ല്‌) താല, തിരമാല (ചാഭവര്‍) ബന്ദി (കമന്‍കൊല്കി) എന്നിവരെല്ലാം ഈ ദുര്യോഗഭത്താട്‌ കലഹിച്ചവരാണ്‌. പറുരുഷരദൂപിയായ അധികാരത്തിനു മുന്നില്‍ കീഴ്കെടുന്ന സ്ത്രീയുടെ നിസ്സഹായത അറിഞ്ഞവരാണ്‌ റോസ്മേരി (റോസ്ദമേരിയുടെ ആകാശ 238 ങ്ങള്‍) യും പാര്‍വ്വതി (ആഭഗ്നയം) യും. സ്വന്തം അച്ഛന്റെ ലൈംഗികപീഡ്ദനത്തിനിരയാ കുന്ന റോസ്‌മേരി നാടുവിട്ടു പോകുന്നു. ഗര്‍ഭിണിയായ പാര്‍വ്വതിയെ സദഹാദരന്റെ തന്നെ ചുമലില്‍ വെയ്ക്കുന്നു - നെല്കിലെ മാരയെ ഉണ്ണിയെന്ന ജന്മിപുഗ്രന്‍ ആക്ര മിച്ച കീഴ്ഷെടുത്തുന്നു . ജന്മിത്തം എന്ന അധികാര്രകമം ഈ കീഴ്കെടുത്തലിനെ സ്വാഭാവികമാക്കുന്നു. എന്നാല്‍ കാര്യസ്ഥനായ രാഘവന്‍നായര്‍ എന്ന ക്ലാപാത്തം ആ അധികാരഘടനയെ നിര്‍വ്യീര്യമാക്കി മാരയെ ഏറെടുക്കു ന്നു . കടിച്ചവനെക്കൊ ദുതന്നെ വിഷമിറക്കമന്ന ്രതിരോധ (്രകിയപോലെ അധീ ശത്വംതന്നെ പരിഹാരം തേടുകയാണ്‌. കുററുമാട്ടി എന്ന ക്വദാപാത്രം കുറെക്കൂടി സ്വതന്ത്രാസ്തിത്വം നിലനിര്‍ത്തുന്നു; - കീഴകെടുത്തുന്ന പറദുരൂഷാധികാര രൂപങ്ങ ഭ്ോടെല്ലാം ചെറുത്തുനില്‍ക്കാന്‍ കുറുമാട്ടിക്ക്‌ കഴിയുന്ന :- കൂടാതെ തന്റെ കൂട്ട്‌ തെരഞ്ഞെടുക്കാനാള്ള സ്വാതന്ത്യവും ധൈര്യവും (പകടികിക്കുന്ന കദാപാത്രവുമാണ്‌ കൂറമുമാട്ടി. വിവാഹമെന്ന ഉടമ്പടികള്‍ക്ക്‌ കീഴ്ക്ടൊതെ കൂട്ടുകാരനൊത്തൊരമ ജീവി തമാവാമെന്ന്‌ കാണിക്കുന്ന സുനന്ദയും (കുമൻകൊല്ലി) മറ്റൊരു രീതിയില്‍ വ്യവസ്ധി തിയോട്‌ കലഹിക്കുകയാണ്‌. സ്വതന്തരലൈംഗികത വെച്ചദുപുലര്‍ത്തുന്ന രതി (പാളയം) യും ഇക്കടൂട്ടത്തില്‍ പെടുന്നു. ഇങ്ങനെ സ്വതന്രലൈംഗികതയുടെ പ്രതീകങ്ങളായ ചില കദാപാത്രങ്ങള്‍ എതിര്‍ത്തുനിലക്കുന്നവരുടെയും നിഷേധികളുടെയും മുന്‍പില്‍ (പതിരോധനിര ഉയര്‍ത്തമന്നു - സ്ത്രീയുടെ മനക്കരുത്ത്‌ അധികാരബന്ധങ്ങളെ ചെറുത്തുനിലക്കുമ്പോടെ ലാം സ്ത്രീ സ്വത്വം വ്യക്തമാകുന്നു - ശാരീരികബന്ധങ്ങളില്‍പോലും അധികാരഭാഷ യുടെ ഹിംസാത്മകത നിലനില്ക്കുന്നത്‌ വത്സല ച ര്‍ക്കാണിക്കുന്നറു - ഭാഷയുടെ അധികാര പ്രമത്തത വ്യക്തമാക്കുന്ന സദര്‍ഭമാണിത. തന്റെ കായികബലം പ്രശധാഗിച്ചു അയാള്‍ അവളെ കീഴടക്കി. സന്ധികളില്ലാത്ത ഒരു മരകാവപോലെ വെല്‍വറ്റ്‌ വിരിച്ച മെത്തയില്‍ ഗരി കിടന്നു. അയാളുടെ വാശിയേറിയ കിതക്ടമാത്രം മുറിയില്‍ മുഴങ്ങി (വത്സല, 1991: 68). അപറ്യര്‍വ്വമായൊരു ആസുരഭാവം കൈക്കൊ “ഒരു മൃഗത്തെഷോലെ അയാള്‍ മുര 3. തൊട്ടാല്‍ (പകമ്പനംകൊള്ളുന്ന അവളുടെ ഉടലില്‍ കുഴഞ്ഞുവീണ്‌ ശങ്കൾനാ യനാര്‍ പിറുപിറമത്തു 239 -Bals!” ഒരു നൊടിയനേരംകൊ “ചാടിയിറങ്ങി ഗരി ചോദിച്ചു “ആരാണ്‌ ചേട്ട?” ശങ്കനായനാര്‍ ചദൂളികഷോയി! “നിങ്ങളൊര്‌ ആണാണോ?” (പറ, 69). ഭര്‍ത്താവിന്റെ ഉടലധികാര്രയോഗത്തിനു മുമ്പില്‍ ഗയരി ചെറുത്തുനില്ക്കുന്നു. സ്ത്രീയുടെ ചെറുത്തുനില്പിനെ പുരുഷന്‍ എന്നറും ഭയകെട്ടി ട്ടു - ഉണിക്കാളിയമ്മ ഭര്‍ത്താവിന്റെ ഗൃഹത്തില്‍നിന്ന്‌ സ്വന്തം ഗൃഹത്തിലേക്ക്‌ പക്ഷിയെ കോലെ പറക്കാന്‍ ആഗ്രഹിച്ച കധാപാത്രമാണ്‌. കൃത്യമായ അഭിപ്രായവും സ്വതന്ത്മായ മനസ്സും തികഞ്ഞ വ്യക്തിത്വവുമുള്ള കദാപാത്രമാണ്‌ ഉണിക്കാളിയമ്മൾ അറിയില്ലാത്ത വര്‍ക്കും അവരുമായുള്ള സംഭാഷണത്തിലൂടെ അവരെ തിരിച്ചറിയാം. പ്രിയതമയുടെ വരവറുപോലമം ഭര്‍ത്താവ്‌ പട്ടേലര്‍ക്ക്‌ കിടുകിടുഷു ാക്കമുന്നതായിരുന്നമു. ശങ്കരു എന്ന പാട്ടുകാരന്‍ വിപ്ലവനേതാവ്‌ കുഞ്ഞിക്കണ്ണന്‍ എഴുതിയ പാട്ടുകള്‍ പാടിയഷോള്‍ അവിടെ യദു ഠായിരുന്ന പോലീസുകാര്‍ ശങ്കരുവിനെ ക്രൂരമായി മർദ്ധിക്കുകയും വലിച്ചിഴയ്ക്കമു കയും ചെയ്തതുക “ഭര്‍ത്താവിന്റെ സമീപത്തേക്ക്‌ കുപിതയായി എത്തിയതാണ്‌ ഉണി ക്കാളിയമ്മ. (ചിയതമയുടെ വരവു പട്ടേലര്‍ മുന്‍കൂട്ടി അറിഞ്ഞു. അയാളുടെ ഹൃദയം കിടു കിടുത്തു. ഇടിക്കുന്ന നെഞ്ചിനകത്ത്‌ പറ്റിനില്ക്കാന്‍ ശ്രമിച്ച പമമ്പാറ്റ പറന്നു പോയി (റു. 291), ഭാര്യയുടെ ഇച്ഛാശക്തിക്കും ആത്മശക്തിക്കും മുമ്പിൽ പതറുന്ന ഭര്‍ത്താവ്‌ ഉണിക്കാളി യമ്മയുടെ വൃക്തിത്വസൂചനയാണ്‌. ഉണിക്കാളിയമ്മയമുടെ പാരമ്പര്യം കാത്തുസൂക്കി ക്കുന്ന ക്ദാപാത്രമാണ്‌ ഉകച്ചിര. സ്വന്തം ഭര്‍ത്താവിന്റെ പോരായ്മകറിഞ്ഞിട്ടും (പ്തിഷേധിക്കാതെ നിഷേധത്തിലദ്ൃടെ പകവീട്ടിയ ഉച്ചിരയെ ഭര്‍ത്താവ്‌ അനന്തന്‍ ഭയ കെടുന്നു. അധികാരത്തിനു മുന്നിലുള്ള ഭയമദ്യ; സ്ത്രീത്വത്തിനുമുന്നിലുള്ള ഭയമാണി വിടെ പ്രകടമാവുന്നത. സ്വതന്ത്ര ജീവിതശൈലിയും, വ്യക്തിത്വവും സ്തീകള്‍ക്ക്‌ ഏത്‌ പ്രതികൂല സാഹചര്യങ്ങളെയറും എതിരിടാനാവും എന്നതിനുദാഹരണമാണ്‌ ചെമ്മര ത്തി. സ്ഭനഹത്തിനും ജീവിതത്തിനുമൊന്നും അധികാരത്തിന്റെ അര്‍ത്ഥം കാണാത്ത ക്ദാപാത്രമാണ്‌ ചെമ്മരത്തി. സ്വതന്ത്രമായിരിക്കണം (പണയം എന്നു 240 പോലും അവള്‍ ആഗ്രഹിക്കുന്നു : അവളുടെ സ്വതന്ത്തയെ (്രണതാവായ അന ന്ത തെററിദ്ധരിക്കുന്നുമു - ചെമ്മരത്തീ ഒരു കുഞ്ഞിനെ ജീവനോടെ കാണാതെ എനക്കു മരിക്കേ വിവരും! ജനലഴികളില്‍ നെറ്റിയിടിച്ച്‌ അനന്തന്‍ പ്ദ്യുദകോര്‍ത്തു കടിച്ചു (പറ്റു, 380), ഭാര്യ ഉച്ചിരയറുടെ ഗര്‍ഭത്തിലെ ചാപിളളയാണ്‌ അനന്തനെ ദഃഖിഷിച്ചത. ആ ദുഃഖം അകറ്റാന്‍ തന്റെ വയറ്റിലെ കുഞ്ഞിനെക്റ്റി പറഞ്ഞ ചെദമ്മരത്തിക്ക്‌ ആശാവഹമായ മറുപടിയല്ല കിട്ടിയത്‌. ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്നേല്ക്കുന്ന ഏറ്റവറും വലീയ (പ്ഹരമാണത. 241 “ഓന്‍ എന്റെ കുഞ്ഞാണൊ” (പ 380) എന്ന ചോദ്യം അവളെ ഞെട്ടിച്ചില്ല.. കരു ത്തുചോര്‍ന്നു പോകാത്ത ഉത്തരമാണ്‌ അവൾ നല്കി യത. എന്തായാലും ഓന്‍ എന്റെ മോനാണ്‌! ചെറിയോറെ പോതികിക്കാന്‍ ഞാനാ! (213.380). ഗര്‍ഭത്തിനുത്തരവാദിത്തം സ്വയം ഏറ്റെടുക്കമുന്ന സ്ത്രീതൃഭബാധം കൈക്കൊ ഒരു ക്ലാപാത്രമാകുന്നു ൦“ ചെമ്മരത്തി. വത്സലയറുടെ സ്രതീബോധം നവ സ്തീത്വത്തി ലദുള്‍ച്ചേര്‍ന്നു നില്ക്കുന്ന കാഴ്ചയാണ്‌ ഇവിടെ പ്രദാനം ചെയ്യുന്നത്‌. ഞാന്‍ പെറും. സമയം തെക്യട്ടെ. എനക്ക്‌ ഒരു കുഞ്ഞി ഠാവും! ഓനെ ഞാൻ പോറ്റും! മുല കൊടുത്ത്‌, വാഴയ്ക്കാകൊടി കുറുക്കിക്കൊടുത്ത്‌ ചോറും മീനും കൊടുത്ത്‌-ഓനെ ഞാന്‍ പൊന്നുപോലെ പോറ്റും! (പദ. 380). പിത്യസംരക്ഷണത്തിന്റെ ചെലവിലല്ലാതെ കുഞ്ഞുങ്ങളുടെ അവകാശം സ്വയം ഏറെടു ക്കാന്‍ മനസ്സുള്ള ഒരു സ്ര്തീഹ്ൃദയമാണ്‌ ചെമ്മരത്തിയുടെത്‌. ഗര്‍ഭത്തിനുത്തരവാ ദിത്തം ഏറ്റെടുക്കാന്‍ തയ്മാറാകാത്ത പുരുഷന്മാരുടെ ഗര്‍വ്വിനുഭനേരെയുഭ്ള വെല്ലുവി ളിയായി നിലകൊളഭൂന്നു “ ചെമ്മരത്തി. കുടുംബ ഉത്തരവാദിത്തങ്ങള്‍ മാത്രമല്ല സാമൂഹ്യളഉത്തരവാദിത്തങ്ങളും സ്തീക്കു വഴങ്ങുന്നതാണ്‌. നിലനില്ക്കുന്ന വിരുദ്ധപരിതസ്ഥിതിയില്‍ ഭര്‍ത്താ വില്‍നിന്നു കിട്ടിയ സാമുഹ്യബോധത്തിന്റെ കരുത്തുകാണഞിക്കുന്നു നങ്ങേമ. സ്വാത (ന്്ൃത്തിനുവേ 1 പൊരുതി മരിച്ചയാളുടെ ഭാര്യയക്ക്‌ ജീവിതത്തില്‍ പൊരുദത 1വ ന്നു. താനനുഭവിച്ച ജന്മിത്താ(്കമണത്തെ ഒറ്റയക്കു ഭനേരിട്ടദഷാഴും (കയി യുടെ ആക്രമണം) വ്യവസ്ഥിതിയോടുള്ള ഏറ്റുമുട്ടല്‍ മനസില്‍ സൂക്ഷിച്ചിരുന്നു. മകന്റെ വിപ്ല വപ്രവര്‍ത്തനത്തെ അനുകുദിക്കുമ്പോഴും അവരുടെ വിശക്കറ്റാന്‍ ഭക്ഷണമു ക്കിക്കൊടുക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമെന്ന ലക്ഷ്യത്തിന്റെ പൊട്ട്‌ മനസ്സില ഠായിരമുന്നു. ആ ലക്ഷ്യത്തിന്റെ വിപൂലീകരണമാണ്‌ ഭറോസ്മേരിയുടെ ആകാശങ്ങള്‍' എന്ന നോവലില്‍ വിരിയുന്നത്‌. തൊഴില്‍ നേടീ സ്വന്തം കാലില്‍ നില്ക്ക 7 മാകിളജന്മി 242 ണമെന്ന മോഹവുമായി ട്രെയിൻ കയറുന്ന റോസ്ദേരി താന്‍ എത്തികെടുന്ന (രാമ ത്തിൽ സേവനസന്നദധയായ ആലീസിനെയാണ്‌ കാണുന്നത്‌. മതത്തിന്റെ പ്രചാരക രാകുക എന്നതില്‍ കവിഞ്ഞ്‌ മനുഷ്യത്വത്തിന്‍റെ പ്രചാരകരാകുന്നു സിസ്റര്‍ ആലീസ്‌, യെല്‍സങ്കി അച്ഛന്‍ എന്നിവര്‍ക്കൊകം ആദിവാസി (്രവര്‍ത്തനങ്ങള്‍ക്കായ്‌ ജീവിതമുടി ഞ്ഞുവെയ്ക്കുന്ന റോസ്മേരിയും. വ്ൃക്തിത്വത്തിനടം വ്യക്തിസ്വാതന്ത്യത്തിനും മീതെ സാമൂഹ്യരപതിബദ്ധതയുടെ കടമ്പകളും കടക്കാന്‍ കരുത്തുള്ളവരാണ്‌ സ്രതീക ളെന്ന ക ത്തലാണ വത്സല സാധ്യമാക്കിയിരിക്കുന്നത. ജീവിതത്തോടാഭിമുഖ്യം പുലര്‍ത്തുകയും ജീവിതം അര്‍ത്ഥവത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകള്‍, കുടുംബത്തിലും താന്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം കേന്ദ്രസ്ഥാനത്തമുനി ലക്കുന്ന സ്തീകള്‍, അധികാര വ്യവസ്ഥയക്കുളളില്‍ കെടാത്ത മനക്കരുത്തുമായി തെളിഞ്ഞുനില്ക്കുന്ന സ്രതീകള്‍- ഇവരൊക്കെയാണ്‌ വത്സലയുടെ സ്രതീബോധ ത്തില്‍ നിര്‍മ്മിച്ചെടുത്ത കദാപാത്തങ്ങള്‍. 4.7.6, കയമാരക്കാരായ പെൺകുട്ടികളുടെ പ്രശ്നങ്ങള്‍ കരമാരക്കാരായ പെണ്‍കുട്ടികളുടെ പ്രശ്നങ്ങളെ കാണാതെ പോകുന്നില്ല വത്സല. കമാരം ആശയക്കുഴകങ്ങളുടെ കാലഘട്ടമാണ്‌. ശരിയായ സാഹചര്യവും ദിശാബോധവും ലഭിച്ചില്ലെങ്കില്‍ പ്രലോഭനങ്ങളില്‍ പെടുന്ന കാലം. ശാരീരിക മാന സിക വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ വീട്ടിലും സ്കൂളിലും നിരീക്ഷകരല്ല വ ത്‌; കൃത്യമായ ഇടപെടലുകള്‍ നടത്തുന്നവരാണ്‌. ആ ഇടപെടലുകള്‍ നടക്കുന്നില്ല പാളയ ത്തില്‍. തൊഴിലില്ലായ്മയും ഭരാഗവും ദാരിദ്യവും ഏറെത്തളര്‍ത്തുന്ന മാതാപിതാക്ക ളാണ്‌ മിക്ക കുട്ടികൾക്കുമുഭ്ളത്‌. നിയന്ത്രണമില്ലായ്മയും സാമൂഹ്യ സാഹചര്യങ്ങളുടെ അവബോധക്കുറവടം കുട്ടികളെ അപക്വമായ വ്യക്തിത്വത്തിന്നുടമകളാക്കദുന്ന . അതു മനസ്സിലാക്കി പെരുമാറാന്‍ അദ്ധ്യാപകര്‍ക്കും കഴിയുന്നില്ല. കാര്യസാധ്യത്തി നുള്ള ആയുധമാക്കമുന്നതും പെണ്‍കുട്ടികളുടെ ഈ കാലഘട്ടത്തെയാണ. രമണി യുടെ അമ്മ അവളുടെ വിവാഹം നടത്തുന്നത്‌ താന്‍ ക ഗുണങ്ങള്‍ വെട്ടികിടിക്കമുന്ന തിനുഭവ വിയാണ്‌. നല്ല തൊഴിലാളിയും വരുമാനമുള്ളവനുമായ വേലായുധനെ പിടിച്ചു നിര്‍ത്താന്‍ പ്രായപദദൂര്‍ത്തിയാകാത്ത രമണിയെയാണ്‌ അമ്മ വിവാഹം കഴിച്ചു കൊടുക്കുന്നത്‌. വേലായുധന്‍ നാടുവിട്ടലാള്‍ വീ ദും രമണിയെ സ്കൂളില്‍ ചേര്‍ക്കാനൊരമങ്ങുകയും ചെയ്യുന്നു “ആ അമ്മ. 243 കൂട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പെരുമാറുന്നവരാവണം അദ്ധ്യാപകര്‍. ഉഷയുടെ പ്രശ്നം മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്നില്ല. അച്ഛന്റെ ജോലി പോയി എന്നു പറയുന്നിടത്തെ നിസ്സഹായത പരിഹാസ്യം നിറഞ്ഞ വസ്തുതതായി മാത്രമേ ടീച്ചര്‍ക്കുകാണാന്‍ കഴിഞ്ഞുള്ളൂ. ചെമ്പകരാമന്‍ എന്ന സ്കൂള്‍ സൂക്കിഷു കാരന്‍ ഉഷയെ ലൈംഗികമായി പീഡ്ദിഷിക്കാന്‍ ശ്രമിക്കുന്ന ചിത്രവുമ് : അവിടുന്ന്‌ കഷ്ടി രക്ഷകെടുന്ന ഉഷ. നിവ്യത്തികേടിനം ആവശ്യങ്ങള്‍ക്കുമിടയ്ക്ക്‌ വഴിമാറി ചിന്തിക്കുന്ന ഉഷയെയും കാണാൻ കഴിയും. ക്ലാസില്‍ നിര്‍ബന്ധമായും കൊ ദവ ഭര സാധനങ്ങള്‍ കൊ ദുവന്നില്ലെങ്കില്‍ പൂറത്തിറക്കിവിടുമെന്നറിയാമെന്ന ഉഷ ചിന്തിക്കുന്നത്‌. മാണിക്യമെന്ന വാറ്റുകാരിത്തള്ള റാക്കു കാച്ചാന്‍ സഹായത്തിനു വിളിക്കാന്‍ തുടങ്ങിയിട്ട്‌ കുറെ നാളായി (വത്സല, 1989: 69). ബാല്യ കമാരങ്ങള്‍ അനഭിമത തുരുത്തുകള്‍ തേടിഷോകുന്നത്‌ സാഹചര്യങ്ങള്‍ വഴി യൊരുക്കുന്നതുകൊ ഠാണ്‌ എന്ന സൂചന നല്കുന്നു നോവലീസ്റ്റ്‌ ഇവിടെ. പ്രണയത്തെ ഒരു മഹാഭാഗ്യമായി കാണുന്ന കാലമാണ്‌ കമാരക്കാലം. ആരോഗ്യകരമായ ആണ്‍പെണ്‍സനാഹ്യദങ്ങള്‍ രൂപകെട്ടുവരുന്നില്ങ്കില്‍ കപട്രപരണയ ത്തില്‍ വീണുതകര്‍ന്നടിയമുന്ന സാഹചര്യമാണ്‌ നിലനില്ക്കുന്നത്‌. പെണ്‍പടള്ളിക്കടുട ങ്ങൾ ഇത്തരം വേദിയൊരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു : അടിയന്തിര ഘട്ടങ്ങളില്‍ കുട്ടികളെ തല്ലാനുള്ള അധികാരം പോലും അലിഖിത നിയമമായി കൊ 3 നടക്കുന്നു “ ചെമ്പകരാമന്‍. ബചല്ൃടിച്ച്‌ സ്കദൃള്‍ വിട്ടാല്‍ എല്ലാ കുട്ടികളെയും പുറ ത്താക്കദുന്നത്‌ (്രത്യേ, കാരണത്താലാണ. കോണിച്ചോട്ടില്‍, വരാന്ത മുകളില്‍, യദൂറിനമിനടുത്ത്‌, മാഞ്ചോട്ടില്‍, കിണറ്റുകര യില്‍ - അവരങ്ങനെ ഒടളിച്ചിരിക്കുന്നത്‌ ആറടിക്കുമ്പോള്‍ ഗേറ്റിനടുത്ത്‌ റോന്തു ചുറ്റുന്ന ഓട്ടോറിക്ഷകള്‍ കാത്തുകൊ ാണ്‌ (പ. 31). എന്ന്‌ ചെമ്പകരാമനറിയാം. എതിര്‍ലിംഗത്തോട്‌ ആകര്‍ഷണമുള്ള സമയമാണിത്‌. ലൈംഗികത തൊട്ടറിയാനുള്ള താതപര്യവും ജനിക്കുന്നു. വേ രീതിയില്‍ കൈകാര്യം ചെയ്യാതെ അഞ്ചുമണിക്കുമുദമ്പ പുറത്താക്കിയാല്‍ മതി എന്നാണ്‌ എച്ച്‌. എം. പ്റയറുന്നത്‌. 244 അഞ്ചുമണിക്കുമുമ്പ്‌ എല്ലാത്തിനെയും പദുറത്തുകടത്തിവിട്ടേക്കണം!. അതോടെ നമ്മുടെ ചുമതല കഴിഞ്ഞു (പ. 40). കയമാരക്കാരായ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേ വരാണ്‌ അദ്ധ്യാപകരും മറ്റും. അവരുടെ പ്രശ്നങ്ങളെ നോക്കിക്കാണാന്‍ തയ്യാറാ കാത്ത ഒരു സമൂഹമാണ്‌ നമ്മുടെ ചുറ്റുമുട്ളതെന്ന്‌ വത്സല ഓര്‍മ്മികിക്കുന്നു. ആധുനിക സകര്യങ്ങളോടുള്ള വാഞ്ചയും ദാരിദ്യവും അല്പസ്വല്പം കാശി നുവേ 1 ശരീരം വില്ക്കാൻ തയ്താറാകുന്നുു “ കോട്ടയിലെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ അന്വേഷിച്ച്‌ ബൈക്കിലെത്തമന്ന പയ്യന്മാര്‍. എല്ലാ ശനിയാഴ്ചകളിലും സ്പെഷല്‍ക്ലാസിനു വന്ന്‌ ഉച്ച തിരിഞ്ഞ്‌ ഭഗത്‌ റോഡിലെ ലോഡ്ജില്‍ പോകുന്ന നിര്‍മ്മലകുമാരിയെ നിങ്ങളറിയില്ലെ (പു. 220). എന്നാണ്‌ ചോദിക്കുന്നു. പെണ്‍കുട്ടികളെ അപമാനിക്കാനും മാനസികമായി തളര്‍ത്താനും ഉപയോഗിക്കുന്ന തന്ത്രമായി ചാരിത്രശുദ്ധിയെ ഉപയോഗിക്കുകകുൂടി ചെയ്യന്നു വിടെ. ആ നിര്‍മ്മലകുമാരി തന്നെയാണ്‌ സിനിമാപ്രേമത്തോടെ മര്ദാ സിനു പോകുന്നതും. കരമാരക്കാരായ പെണ്‍കുട്ടികളുടെ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത വെളികെടു ത്തുന്ന ആഖ്യാനരീതി ഈ കൃതിയില്‍ തെളിയുന്നു. 4,8. ആദിവാസി (പശ്നം ആദിവാസി /കീഴാള വിഭാഗത്തിന്റെ ക്പേറയാന്‍ ശ്രമിക്കുന്ന നോവലുകളാണ്‌ നെല്ല്‌, കൂമന്‍കൊല്കി, ആഗ്നേയം, ഭറാസ്മേരിയുടെ ആകാശങ്ങള്‍ എന്നിവ. കാട്‌ കേന്ത്രീകരിച്ച്‌ ജീവിച്ചിരുന്ന ആദിവാസികള്‍ക്ക്‌ കുടിയേറ്റത്തിന്റെയും തുടര്‍ന്ന്‌ കാടു വെട്ടിത്തെളിച്ചുള്ള കൃഷിയുടെയും ലമായി ജീവിതം മാറുകയായിരുന്നു. ഈ പ്രതി സന്ധിയാണ്‌ വത്സല ചി(തീകരിക്കുന്നത്‌. പരിപൂര്‍ണ്ണമായി ആദിവാസി ജീവിതം ചി(തീ കരിക്കുന്ന നെല്ലും, ആദിവാസി ജന്മിത്ത, കുടിയേറ്റ ജീവിതം ചിത്രീകരിക്കുന്ന ആഗ്നേ യവും കൂമന്‍കൊല്ിയും, ആദിവാസികളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കുഭവ 1 പോരാ ടുന്ന റോസ്ദേരിയുടെ ആകാശ്വുമെല്ലാം ഈ പ്രതിസന്ധിയുടെ ആവിഷ്കാരങ്ങളാ 245 OM: GalCMil aloN3O3 alZAaaoladd ഭത൯' തുടങ്ങിയ കകേളും ഈ പശ്ചാത്തലം പങ്കു വെയക്കുന്നവയാണ്‌. വയനാട്ടിലെ തിരുനെലി, കൂമന്‍കൊല്ലി എന്നീ (പദേശങ്ങളിലുളള അടിയാന്‍, കുറിച്ച എന്നീ വിഭാഗങ്ങളിലുള്ള ആദിവാസികളാണ്‌ നെല്‌, ആഗ്നേയം, കൂ മന്‍കൊട്ലി' എന്നീ കൃതികളില്‍ കടന്നുവരുന്നത്‌. മനുഷ്യരെന്നുപോലും ഗണിക്കാത്ത ഒരു വിഭാഗമാണ്‌ നെല്കിലെ അടിയാന്മാര്‍. തിരിച്ചറിവാോ അവകാശബോധമോ ഇല്ലാത്ത അവരെ തിരിച്ചറിയുന്നതിന്‌ രാഷഘവന്‍നായര്‍ എന്ന ക്ദാപാത്രത്തിന്‌ കഴി യറുന്നു * ആഗന്നേയത്തിലെ അക്ദവറും അവരെ അടിമത്തത്തില്‍നിന്ന്‌ മോചികിക്കാന്‍ ശ്രമിക്കുന്നു - ജന്മിമാരെ നേരിടുക മാത്രമല്ല അടിയാന്മാരുടെ അടിമത്തം തകര്‍ക്കാനുള്ള പോംവഴി എന്നു മനസ്സിലാക്കിയ ്രവര്‍ത്തനമാണ്‌ കുമന്‍കൊല്ിയിലമ ള്ളത്‌. ബാലന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സംഘടിക്കാനും ചോദ്യംചെയ്യാനും വളര്‍ന്ന അടിയാന്റെ ബോധമാണ്‌ കുമന്‍കൊല്ിയിലുള്ളത്‌. അവകാശഭബാോധമാര്‍ന്ന ഒരു ജനതയുടെ അവകാശ്രപഖ്യാപനമാണ്‌ റോസ്‌ദേരിയുടെ ആകാശങ്ങള്‍ പ്രദാനം ചെയ്യുന്നത. തൊഴില്‍ ചെയ്യന്ന ആദരിവാസികളെയാണ്‌ വത്സല (പധാനമായും പരിചയകെ ടുത്തുന്നത്‌. മല്ലനും മാരയും ച ലീയും വട്ടയും ജവനിയു (നെല്‌) മൊക്കെ അടി മക്ണിചെയ്യുന്നവരാണ്‌. കൃഷിയാണ്‌ അവരുടെ പ്രധാന തൊഴില്‍. ജന്മിയുടെ കയ്കില്‍നിന്നും ഒരു വര്‍ഷത്തെ അടിമഷ്ണം വാങ്ങുന്ന അടിയാന്മാര്‍ അത്‌ ഉത്സവങ്ങ ളിലും ആഘോഷങ്ങളിലും ചെലവഴിക്കുന്നു. സ്രതീകള്‍ക്കും പദുരദഷന്മാര്‍ക്കും മതി യായ വേതനം നല്കാതെ പട്ടിണിക്കിടുന്ന രീതിയാണ്‌ കാണുന്നത്‌. രാത്രി മുഴുവൻ കാവല്‍നിലക്കുകയും പാടത്തൂപണികഴിഞ്ഞ്‌ ജന്മിഗ്യഹങ്ങളില്‍ ജോലിചെയ്യുകയും ചെയ്യുന്നു “ അടിയാനും അടിയാത്തിയും. എന്നീട്ടും വിശക്കറ്റാന്‍ ചഷുനുഭ്ളു കയും മീന്‍പിടിക്കൃകയും ചെയ്യുന്നു അവര്‍. ആശ്നയത്തില്‍ അഷ്ട തന്റെ സംഘ ടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കാവല്‍ക്ഞിക്കാര്‍ക്ക്‌ കുകായം വാങ്ങിക്കൊടുക്കു ന്നു. അക്ദുവിനെഘോലുള്ള ഒന്നോ ര 9 പേര്‍ കൂകഹായവും കരിമ്പടവും കൊടു ത്താല്‍ മതിഭയാ എന്ന്‌ നേതാവായ പനദലാസ്‌ കുറ്റകെടുത്തുന്നു - 240 കാവല്‍പണിക്ക്‌ ഒരു കുഷായവും കരിമ്പടവും താന്‍ വാങ്ങിക്കൊടുത്തതു കൊ “ഇവിടുത്തെ എല്ലാ കാവല്‍ക്കാരുടേയും തണുകു കുറയുമ്മോ (വത്സല, 1998: 160). എന്നും പയലോസ്‌ ഉന്നയിക്കുന്നു. മതിയായ വേതനം കൊടുക്കാതെ അവരെ രക്ഷി ക്കാനാവില്ല എന്ന യാധദാര്‍ത്ധ്യം ധ്വനികിക്കുകയാണ്‌ ഈ ക്ദാപാത്രം. എതിര്‍കിന്റെ ഉയര്‍ജം സംഭരിക്കുന്ന ആദിവാസികളാണ്‌ കമമന്‍കൊല്ലി' യിലുള്ള ത്‌. പ്രതികരിക്കാന്‍ തുടങ്ങിയ അടിയാന്മാര്‍ കൃഷ്ണനുണ്ണിയുടെ സ്വൈര്യം കെടു ത്തുന്നു. അവര്‍ കാടുവെട്ടിത്തെളിച്ച്‌ ഭദൃമി കൃഷിക്കടൂപയുക്തമാക്കി കഴിയുമ്പോള്‍ ദേലാളന്‍ തട്ടിയെടുക്കുന്ന പതിവ്‌ നിലനിന്നിരുന്നു. കൂറിച്യന്‍ രാരഷ്നില്‍നിന്ന്‌ കൃഷി ഭൂമി തട്ടിയെടുക്കുന്ന “ഗംഗാധരമാരാര്‍. ബന്ദിയുടെ അച്ഛന്‍ വെളളി കൃഷിനിര്‍ത്തി തെരുവഷ്ുല്പമുവാറമന്നതും ഭൂമി തട്ടിയെടുക്കുന്നതുകൊ ഠാണ്‌. സ്വന്തം സംസ്ഥാനം, സ്വന്തം മന്ത്രി എന്ന ആവശ്യങ്ങളുമായി കടന്നറുവരുന്ന ആദിവാസികളാണ്‌ റോസ്മേരി യുടെ ആകാശങ്ങളിലള്ളത്‌. ആദിവാസികളെ കദാപാത്രങ്ങളാക്കാന്‍ മാത്രമല്ല അവരുടെ പ്രശ്നങ്ങളിലേക്കി റങ്ങിച്ചെല്ലുവാനും വത്സലക്കു കഴിയുന്ന - നെല്കില്‍ ദാരിദ്രയമനുഭവിക്കമുന്ന അടി യാന്റെ ചിത്രമു “ ദാരിദ്രത്തിന്റെ രൂക്ഷത കൂമന്‍കൊല്ലിയില്‍ പ്രകടമാണ്‌. പത്ത ത്താളുകളില്‍ പട്ടിണിമരണത്തിന്റെ വാര്‍ത്തകള്‍ പരന്നു. ഭറാസ്മേരിയുടെ ആകാശ ങ്ങള്‍ ആദിവാസികളുടെ ദാരിദ്യത്തെക്കുറിച്ചൊന്നും പറയുന്നില്െങ്കിലും അടിസ്ഥാന സനകര്യങ്ങളുടെ ആവശ്യമവര്‍ ഉന്നയിക്കുന്നു : പല കാരണങ്ങളാലാണ്‌ ആദിവാസി കള്‍ ദാരിദ്യമനുഭവിക്കമുന്നത്‌. വനഭൂമിയെല്ലാം തെളിയിച്ചെടുത്ത്‌ ദമലാളന്‍ കൃഷിക്ക്‌ ഉ പയറുക്തമാക്കിയഷോള്‍ അടിയാന്മാര്‍ക്ക്‌ വനത്തില്‍നിന്നുള്ള ഉപജിവനം നഷ്ടമായി. അവരുടെ അദ്ധ്വാനത്തിന്റെ ഷവും മേലാള തട്ടിയെടുത്തു. കൊയ്ത്തുകഴി ഞ്ഞാല്‍ നെല്ലെല്ലാം ഭമലാളന്റെ അറയിലെത്തുന്നുു. ഇവിടെ ഒന്നുമില്ല. ഉള്ളതു ദാരിദ്യം. നെല്ക്‌ കളങ്ങളിലെ അറയ്ക്കകത്താക്കിക്കഴി ഞ്ഞാല്‍ തിന്നാന്‍ പറ്റിയതൊന്നും പുറത്തു ശേഷിക്കുന്നില്ല (വത്സല, 1999: 31). 247 എന്നിങ്ങനെ ആ ജീവിതം നെല്ലില്‍ ഭരഖകെടുത്തിയിട്ടു “© നെല്കില്‍ കൃഷിഭൂമി തിരികെ വാങ്ങുന്നു “രാഷവന്‍നായര്‍. താന്‍ ചെയ്യുന്നത്‌ ശരിയോ തെറ്റോ എന്നാ ലോചിക്കുന്ന രാഷവന്‍നായരോട്‌ സെയ്ത്‌ നിങ്ങള്‌ പറയ്മേ വേ : ഏരീറക്കി ഉഴുതാല്‍ മതി. ഒന്നുനിന്നു നോക്കുകപോലും ചെയ്യാതെ അവര്‍ കുടിയില്‍ ചെന്ന്‌ കടുത്തിയിരുന്നുകൊള്ളും (പ. 59). എന്ന്‌ പറയുന്നു. പ്രത്യേകിച്ച്‌ കാലാവധി പറയാതെ പാട്ടം കൊടുക്കുകയും കൃഷി ഭൃമി നന്നാക്കിയെടുക്കുമ്പോള്‍ തിരിച്ചെടുക്കടുകയും ചെയ്യുന്ന ജന്മിത്ത രീതിയാണ്‌ ഇവിടെ നിലനില്ക്കുന്നത്‌. കുമന്‍ കൊല്ിയും ഈ തട്ടികിന്‌ സാക്ഷ്യം വഹിക്കുന്നു - കറുറിച്യന്‍ രാക്നില്‍നിന്ന്‌ തട്ടിയെടുത്ത ഭൂമിയാണ്‌ ഗംഗാധരമാരാര്‍ അലിക്കും ഭരതനും വീതി ച്ചുനലകുന്നത്‌. അടിയാന്‍ മാത്രമല്ല അടിയാനുമായി ബന്ധകെട്ടതെല്ലാം ജന്മിയുടെ സ്വത്തായി കരുതികോന്ന3. ഒരു നദ്ധ കുലവെട്ടാനു ായാല്‍ ഒരു കോഴിമുട്ടയിടുന്നു നറിഞ്ഞാല്‍ കള ത്തിലെ കുട്ടികളോ തന്പാനോ അന്വേഷിച്ചവരും (വത്സല, 1999: 72). എന്ന്‌ ജന്മിത്തത്തിന്റെ പൊതുസ്വഭാവം ഇവിടെ പ്രകടമാക്കുന്നു. മണ്ണും അദ്ധാനവും അദ്ധ്യാനഘലവും ഒരുപോലെ നഷ്ടകെട്ട്‌ ജീവിതം വഴിമുട്ടുന്നു “ആദിവാസികള്‍ക്ക്‌. ജന്മികള്‍ മാത്രമല്ല ഉപജീവനമാര്‍ഗ്ഗം ഭതടി വയനാട്ടിലെത്തിയ കുടിയേറ്റക്കാരും അടിയാന്മാരെ ചൂഷണം ചെയ്തിരുന്നു. മണ്ണ്‌ സ്വന്തം പേരില്‍ ചാര്‍ത്തികിട്ടിയിട്ടും സ്വന്തമായൂപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല തവിഞ്ഞാലില്‍ പട്ടയം കിട്ടിയ ഭൂമി പത്തുപറ നെല്കിനുവേ 1 വിട്ടുകൊടുത്തു പോരാന്‍ നിര്‍ബന്ഥിതനായ രാമന്‍, കുടിയേറ്റക്കാരെ ഭയകെടാനില്ലാത്ത റിസര്‍വ്വ്‌ വനത്തിന്റെ അതിര്‍ത്തിയില്‍ താവളമുറകിച്ചു (alg. 236). പാട്ടത്തിനെടുത്ത ഭൂമിയും സ്വന്തമായി കിട്ടിയ ഭൂമിയും കൈവശത്താക്കമുന്നു മേലാ at. കൂമന്‍കൊല്ി'യില്‍ കുങ്കന്‍ തന്റെ അടിമത്തത്തില്‍ പ്രതിഷേധിച്ച്‌ കാടുപൂകി 248 കൃഷിചെയ്യുന്നു - പാരമ്പര്യമായി കൃഷിക്കാരാണ്‌ തങ്ങളെന്ന്‌ കുങ്കള്‍ അവകാശകെ ടുന്ന . തിരുനെല്കിയെയും കുമന്‍കൊല്ലിഭയയുമൊക്കെ പുറംലോകവുമായി ബന്ധ ക്ടുത്തുന്ന ഏകസ്ഥാപനം അലിയുടെയും സെയതിന്റെയുമൊക്കെ കച്ചവടമാണ്‌. അദ്ധ്യാനത്തിന്‌ ഷമായി ലഭിക്കുന്ന തുച്ഛമായ വരുമാനം കടയില്‍ കൊടുത്ത്‌ തങ്ങള്‍ക്ക്‌ പ്രിയങ്കരങ്ങളായത്‌ വാങ്ങുന്നവരാണ്‌ അടിയാന്മാര്‍. നെല്ല്‌ കൂലിയായി കിട്ടുകയും അതുകൊടുത്ത്‌ ഉണക്കമീനോ ഉണക്കമുളകോ വാങ്ങുകയും ചെയ്യന്നു അവര്‍. ര ദുമാനം നെല്ലു കൊടുത്താല്‍ നാല്‌ ഉണക്കമത്തി, നാലു മുഭക, നെല്ലിക്കാ യോളം പുളി (വത്സല, 1999: 1 75). എന്നിവയാണ്‌ കിട്ടുന്നത്‌. മാത്രമല്ല അരിവാങ്ങാന്‍ എത്തുന്ന അടിയാരെ എങ്ങ നെയും പറ്റിക്കുന്ന സെയതിന്റെ ചെയ്തി വിവരിക്കുന്നു. ര 3 രൂപക്ക്‌ അര ഇടങ്ങഴി അരി, അരിച്ചാക്കിനദുമീതെനിന്ന്‌ അവന്‍ വെള്ളം നിറ ച്ചിരുന്ന കൂജ മാറ്റിവെച്ചു. വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. ചീര്‍ത്ത വെന്ത വറ്റോളം വലമുഷം വന്ന അരി അളക്കുമ്പോള്‍ നാഴിയില്‍ പിടിക്കും. കുട്ടയിലേക്കിടുമ്പോള്‍ അരിയിലെ കല്ലുകള്‍ കലപിലകൂട്ടി (alg. 175). കച്ചവടക്കാരുടെ ഇത്തരത്തിലുള്ള ചദൃക്ഷണം വത്സല ഇവിടെ വ്യക്തമാക്കുന്ന. ആദിവാസികളെ ജന്മികളും കുടിയേറ്റക്കാരും കച്ചവടക്കാരും മാത്രമല്ല പ്രക്ൃ തിയും വഞ്ചിക്കുന്നു - “കാലവര്‍ഷവും കാടും പുഴയുമെല്കാം അടിയാരെ വഞ്ചിക്കു കയാണ്‌ (വത്സല, 1999: 178). പുഴകളില്‍ മീനില്ല. കാട്ടില്‍ കായ്കനികളില്ല. പ്രകൃതി യില്‍ നിന്ന്‌ ഒന്നും എടുത്തൃതിന്നാനില്ല. കൂട്ടമായി മലകയറിയിട്ടും കാട്ടുകനികളോ കിഴങ്ങോ ഒന്നും ലഭിക്കുന്നില്ല. ചൃഷണത്തിനിരയാകുകയും അതു മനസ്സിലാക്കുകയും ചെയ്തിട്ടും അതി നെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാഭനാ ആദിവാസികള്‍ക്കു കഴിയുന്നില്ല. പയലോസ്‌ (ആഗ്നേയം) അതിനു കാരണം പറയുന്നു * “ഇവര്‍ മമദുരടിച്ചഛുദപായി, അസുൂയക്ടൊനേ ഇവര്‍ക്കു കഴിയ” (വത്സല, 1998: 160. കാലാകാലം അടിമത്തം 249 തളര്‍ത്തിയ മനസാണ്‌ അവര്‍ക്കുള്ളത്‌. പൌലോസും അഷുവുമെല്ലാം അവരുടെ ഉണര്‍വ്വിനുുവേ 1 അഹോരാത്രം പ്രവര്‍ത്തിക്കുന്ന : സ്കൂളില്‍പോകാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. തിരിച്ചറിവു ായാല്‍ മേലാളന്‌ നിലനില്പില്ലാതെ വരും എന്നാണ്‌ പയലോസ്‌ പറയുന്നത. ഇല്ല എങ്ങനെ പോവും? നിങ്ങടെയൊക്കെ കന്നുകളെ മേയ്ക്കൾ ? നിങ്ങളുടെ അടുകില്‍ തീയെരിയ& ? നിങ്ങളുടെ വിളയ്ക്ക്‌ കാവല്‍നിലക്കുന്നവരുടെ വീട്‌ കാക്ക ? വയലില്‍ വേലയ്ക്കു പോകുന്ന അമ്മമാരുലട കുട്ടികള നോക്ക ? വിശഷുമാറ്റാന്‍ ഈന്തല്‍ കായകളും കാട്ടുമാങ്ങകളും തേടിയിറങ്ങ. ?ഞ Yo ടുടട പുറക ഓടേ& (പറ, 160). അടിയാന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പയദോസ്‌ ഉന്നയിക്കുന്നു - തിരിച്ചറി വദ ായാല്‍, കൂലി കൂട്ടിച്ചോദിച്ചാല്‍ തൊഴില്‍ നഷ്ടമാകുമായിരുന്നു. കൂലി കൂട്ടി ചോദിച്ചതിന്റെ പേരിലാണ്‌ കൃഷ്ണനുണ്ണി (കൂമന്‍കൊല്ലി) പുറത്തുനിന്ന്‌ കുറിച്യരെ പണിയാന്‍ കൊ ദുവന്നത്‌. അവകാശബോധ മാര്‍ന്ന അടിയാനെ അംഗീകരിക്കാൻ മേലാളന്‌ കഴിയുന്നില്ല. ആദിവാസികളുടെ സ്വത്വത്തെ ചദൃഷണം ചെയ്യുന്ന കല പറയുന്നു റോസ്മേരി യുടെ ആകാശങ്ങള്‍. യെല്‍സങ്കി എന്ന ആദിവാസിയുവാവിനെ പഠിദിക്കുകയും മതംമാറി സഭാപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുകയും ചെയ്യുന്ന മിഷനറി പ്രവര്‍ത്തന ത്തിന്റെ ചിത്രം ഇവിടെയു - പള്ളിയിലെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും യെല്‍സ ങ്കിയച്ചന്‌ തന്റെ അടിസ്ഥാനചോദനകളെ അടക്കാനാകുന്നില്ല. കാമപൂജാന്യത്ത ത്തിനും മറ്റു സംഷടനാപ്രവര്‍ത്തനത്തിനും രഹസ്യമായി അച്ഛന്‍ പങ്കെടുത്തുപോന്നു. തന്റെ ഗോത്രത്തിന്റെ ഒരു സംവിധാനത്തില്‍നിന്നും വിട്ടുപോരാനാവുന്നില്ല അച്ഛന്‌. ആദിവാസികളുടെ ചൂഷണത്തിന്റെ വിവിധവശങ്ങള്‍ ചിത്രീകരിക്കുന്നു ° വത്സല ഈ കൃതികളിലൃടെ. ചൂഷണത്തിന്റെ ആഴം ബോധ്യകെടുത്തി, അതിനെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന കദാപാത്രങ്ങളെ കൊ ദുവന്ന്‌ ചടൂഷണരഹിതലോകം ആഹ്വാനംചെയ്യുന്ന; “വത്സല. 4.8.6. സ്രതീവാദവും സ്ര്തീവാദ സാഹിത്യവും പെണ്ണെഴുത്തും മലയാളത്തില്‍ വേരുറ യക്കുന്നതിനു മുമ്പുതന്നെ സജീവ സ്(തീസാന്നിദ്ധ്യം പ്രകടമാക്കുന്ന നേവലുകള്‍ക്ക്‌ 250 വത്സല ജന്മംനല്കി. കുടുംബത്തിന്റെയും സമുദായത്തിന്റെയും അന്തരീക്ഷ ത്തില്‍നിന്ന്‌ രചനയെ വിപുലമായ സാമൂൃഹ്യാന്തരീക്ഷത്തിലലേക്ക്‌ വത്സല മാറിപ്രതിഷ്ഠി ച്ചു. കുടുംബവും വിവാഹജീവിതവും മാത്രമല്ല സാമൂഹ്യജീവിതത്തിന്റെ വ്യതിരിക്തത കളും ഭിന്നാസ്തിത്വവറും ഉറകാക്കുന്നതാണെന്ന്‌ വത്സല കരുതുന്നു. സ്തീക്ക്‌ അന്യ മായ വ്യവഹാരികമേഖലകള്‍ കഒ ടുത്ത സ്രതീസാന്നിദ്ധ്യം ഉറകാക്കുകയും സ്വതന്ത്രമ നോവ്യാപരങ്ങളെ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു റ വത്സല. വ്യവസ്ഥിതിയോടും കൂടുംബാധികാരത്തോടും സ്ത്രീക്കുനേരെയുള്ള അതിക്രമത്തോടും സാമൃഹ്യാവ സ്ധകള്‍ക്കടികെട്ടു നില്ക്കുന്ന തന്നോടുതന്നെ കലഹിച്ചുനിലക്കുന്ന സ്രതീകളാണ്‌ വത്സലയുടെ മുതല്‍ക്കൂട്ട്‌. അധികാരത്തിന്റെ സമാകാലികമായ വ്യവഹാരികഘഷടന സ്ര്രീയെ എങ്ങനെ അടയാളകെടുത്തുന്നു എന്നതിന്റെ സമാന്തരമോ വിപൃലീകൃതമോ ആയ അനുഭവങ്ങ ളായി ആദിവാസി, കീഴാള, (പകൃത്യാനുഭവങ്ങളെ വത്സല നിരീക്ഷിക്കുന്നു. അതിനാല്‍ ഇവഭയാരോന്നും സ്ത്രീയനുഭവത്തിന്റെ സമാന്തരങ്ങളുമാകുന്നു. ചൂഷണം ചെയ്യകെ ടന്ന പ്രകൃതി, ചദ്ൂഷണം ചെയ്യകെടമുന്ന ആദിവാസി, ചൂഷണം ചെയ്യുചെടുന്ന സ്ത്രീ ഈ അനുഭവസമാനതകളെ നിശിതമായ വിശകലനത്തില്‍ വത്സല തുറന്നദൃവെക്കു ന്നു. സ്ത്രീപക്ഷവായന, വ്യത്യസ്തങ്ങളായ സ്ത്രീ രൂപകങ്ങളിലദ്ൃടെ അധികാരബദ്ധ മായ ജീവിതാവസ്ഥകളുടെ അകങ്ങളിലേക്ക്‌ ്രവേശിക്കാനുള്ള അവസരമാണ്‌ നല്കുന്ന ത്‌. വത്സലയുടെ നോവലുകള്‍ക്കകത്തേക്ക, വിശഷിച്ചും സ്രതീയനുഭവങ്ങളുടെ സവിശേഷതകളിലേക്ക്‌ തമുറക്കാവറുന്ന പ്രവേശകങ്ങളായി മണ്ണ്‌, (കൃതി, ആദിവാസി കീഴാള ജീവിതങ്ങള്‍ ആവിഷ്കൃതമായിരിക്കുന്നു. ഇത്തരമൊരു രചനാകശലത്തി ലദൃടെ വത്സല സ്രതീപക്ഷരചനകള്‍ക്ക്‌ വിപുലമായ ആഖ്യാനതലം തുറക്കുകയാണ്‌. 251 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. അദ്ധ്യായം അഞ്ച്‌ ഉപ്സാഹാാരം 1. സാമൂഹ്യഹ്രക്രിയകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പുരുഷന്‍ ഏറ്റെടുക്കു കയും വീട്ടിലൊതുങ്ങാൻ സ്ത്രീക്ക്‌ സാഹചര്യമൊരുക്കുകയും ചെയ്തതിന്റെ ഫലമായി സ്ത്രീകള്‍ പുരുഷന്റെ നിഴലായി മാറി. കുടംബത്തിന്റെ കെട്ടറുക്‌ സ്തീകളില്‍ അടിച്ചേല്‍ഷിച്ചും സദാചാരവും പാതി(്വത്യവറും സദഗദൂണങ്ങളായെ ണ്ണിയും സ്ത്രീയെ ഉദാത്തസങ്കല്പത്തിലൊതുക്കി. വിവാഹം എന്നത്‌ സ്തീയെ കൈമാറ്റം ചെയ്യാനുള്ള പുരുഷന്റെ അധികാരമായി മാറി. 2. പറരുഷനിര്‍മ്മിത വ്യവസ്ഥിതികളില്‍ നിലനില്‍ക്കുവാനും അതൂുള്‍ ക്കൊ “ജീവി ക്കുവാനും നിര്‍വ്വഹിക്കടെട്ട സ്ര്രീതന്നെ എതിര്‍ ബോധ രൂപീകരണത്തിനുള്ള ശ്രമങ്ങളിലൂടെ സ്വത്വരമൃപീകരണത്തിന്‌ ശ്രമിച്ച. 3. കാലാകാലങ്ങളായി തങ്ങളനഭവിച്ച അടിമത്തത്തില്‍ രോഷം കൊ സ്തീകള്‍ (്രതികരിച്ചുതുടങ്ങിയഷോഴാണ്‌ സ്തീവാദത്തിന്‌ ആരംഭമായത്‌. പ്രുഷാധിപത്യത്തിന്റെ വിവിധ വശങ്ങളെ വിവിധരീതിയില്‍ ഹ്െമിനിസ്സുകള്‍ എതിര്‍ത്തുതുടങ്ങിയിരുന്നു. ഏറ്റുമുട്ടെ മുന്ന അധീശത്വത്തിന്റെ സ്വഭാവ വൈവിധ്യമുസരിച്ച്‌ ഹിനിസത്തിന്‌ വിവിധ ധാരകളു ഓയി. ലിബറല്‍ ഹി നിസം, റാഡിക്കല്‍ ശഷൈിനിസം, മാര്‍ക്‌സിസ്റ്റ്‌ ഫെമിനിസം. സോഷ്യലിസ്റ്റ്‌ ഫെമിനി സം, ലസ്ബിയനിസം, ജന്‍ഡര്‍ഘഷെദിനിസം എന്നിവയാണ്‌ അവയില്‍ പ്രധാനമയ വ. 4. സാഹിത്യത്തിലെ ആണ്‍കോയ്മയെ വെല്ലുവിളിക്കുകയും സാഹിത്യത്തില്‍ പ്റുരുഷന്റെ അധികാരപ്രമത്തതയെ ചോദ്യം ചെയ്തു തുടങ്ങുകയും ചെയ്ത 292 കോള്‍ സ്(തീവാദസാഹിത്യത്തിന്‌ തുടക്കമായി. പദുരുഷ കാഴ്ചകളില്‍നിന്ന്‌ വേറിട്ട സ്രതീകാഴ്ചകള്‍ സ്(തീവാദസാഹിത്യത്തില്‍ സാധ്യമായി, 5. തികച്ചും വ്യത്യസ്തമായ അനുഭവമണ്ഡലങ്ങളില്‍ നില്ക്കുന്ന സ്തീ സ്വന്തം അനുഭവങ്ങളോട്‌ നീതി പുലര്‍ത്തുദമ്പാദഴ അത്‌ പെണ്ണെഴുത്താവു. പരുഷ കാഴ്ചയില്‍നിന്ന്‌ വ്യത്യസ്തമാണ്‌ സ്ത്രീകാഴ്ചകള്‍ എന്നിരിക്കെ പെണ്ണെഴു ത്തിന്‌ കാലികമായ പ്രസക്തി ഏറെയാണ്‌. പെണ്ണനുഭവത്തിന്റെ ആവിഷ്ക്കാ രമായ പെണ്ണെഴുത്തിന്‌ സാമൂഹ്യമായ ധാരാളം വെല്ലുവിളികളെ നേരിടേ 1 വന്നിട്ടു . 6. സാമ്്രദായിക രചനാ സങ്കേതങ്ങളെ ഭാഷയുടെയും ശരീരത്തിന്റെയും വ്യത്യസ്ത വിന്യാസത്തിലൂടെ തകര്‍ക്കാന്‍ പില്‍ക്കാല എഴുത്തുകാര്‍ക്കു കഴി ഞ്ഞു. സ്തീവാദ ചിന്തയുടെ സ്വാധീനം സാഹിത്യത്തിലും പുതിയ കാഴചകാടു കള്‍ക്കും അവതരണരീതികള്‍ക്കും കാരണമായി. സ്തീയെ ശരീരം മാത്ര മായി ക വരുന്ന രീതിയില്‍നിന്ന്‌ സ്വത്വം തമറന്നാവിഷ്ക്കരിക്കാനുളള പ്രവ ണത സാഹിത്യലോകം കാണിച്ചുതുടങ്ങി. സ്ത്രീയും (പകൃതിയറമായുള്ള ബന്ധം, സ്രതീയുമായി ബന്ധാകെട്ട സദാചാരസങ്കല്പം എന്നിവയ്ക്കെല്ഛാം സ്രതീവാദമാത്ൃകകള്‍ രൃപകെട്ടുതുടങ്ങി. 7. സാമൂഹ്യ നവോത്ഥാനചിന്തകള്‍ക്കു ്രാധാന്വംകൊടുത്തുകൊ ദം ശക്തമാ യ ജീവിതാവഭബാധം പുലര്‍ത്തിക്കൊ ദും സാമൂഹ്യാടിമത്തം ഏറ്റു വാങ്ങിയ കീഴാള ജീവിതത്തിന്റെ ഭശോചനീയസ്ധിതി പകര്‍ത്തിക്കൊ ദും നടത്തിയ രചന കളാണ്‌ ആദ്യകാല മലയാളനോവല്‍സാഹിത്യത്തിലുളളത്‌. സ്രതീയനുഭവ ങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നു കിലും അവരനുഭവിക്കുന്ന സാമദൃഹ്യ, സാമ്പത്തിക, കാടുംബിക പ്രശ്നങ്ങള്‍ ആദ്യകാല നോവലുകളുടെ മുഖ്യപമേ യമായില്ല. 8. പറരുഷാധിപത്യ വ്യവസ്ഥയുടെ നിര്‍മ്മിതികളായ സങ്കല്പങ്ങളും രചനകളും നിലനില്ക്കെത്തന്നെ തങ്ങളനുഭവിക്കുന്ന വിവേചനം ആവിഷ്ക്കരിക്കമുന്നതിന്‌ സ്തതീഎഴുത്തുകാര്‍ രംഗത്തുവന്നു. ഒന്നാം ഘട്ടം സാഹിത്യത്തില്‍ ഇടം കഒ ത്തുന്നതിനുള്ള കലാപമായിരുന്നെങ്കില്‍ ര ഠാംഘട്ടവറും മദൃന്നാംഘട്ടവറും ലിംഗവ്യ 293 വസ്ധയ്ക്കുള്ളിലെ അടിമത്തം, സ്രതീലൈംഗികതയുടെ തെറ്റായ നിര്‍വ്വചനം എന്നിവയ്ക്കെതിരെയുള്ള പോരാട്ടമായിരമന്നg. 9, കീഴാള/സ്ത്രീ/പ്രകൃതി പ്രതിനിധാനങ്ങളൊക്കെയും ഇകോഴും ചദൃഷണത്തിന്റെ ഇരകാളാകുന്നു . അനുഭവങ്ങളുടെ സമാനതകൊ “അവ ഒരേ തട്ടിലാണ്‌ നില്ക്കുന്നത. പ്രകൃതിയെക്കുറിച്ച്‌ പറയറുമ്പോഴും കീഴാളനെക്കറിച്ച്‌ പറയു മ്പോഴും സ്തീയെ ബന്ധാകെടുത്തികൊ ദുമാത്രമേ പറയാന്‍ കഴിയടൂ. വത്സ ol തന്റെ നോവലുകളില്‍ ചൂഷണം ചെയ്യകെടുന്ന സ്ത്രീ, (കൃതി, കീഴാള അനുഭവങ്ങള്‍ കൊ വരുന്നു . 10. അദ്ധ്യാനത്തിന്റെയും കയ്യേറ്റത്തിന്റെയും പ്രതിഷഘനങ്ങള്‍ മാത്രമല്ല, ്രകൃതി നാശത്തിന്റെ വിഷവിത്തുകളും കുടിയേറ്റത്തില്‍ വിതയ്ക്കടെട്ടു. പ്രകൃതിനാ ശവും, മണ്ണ്‌ - സ്ത്രീ അടിമത്തവും, സ്തീ അദ്ഥാനവും മലയാള സാഹിത്യ ത്തില്‍ (പ്രത്യേകമായി അവതരിദിക്കകെട്ടു. 11. സ്രതീവാദത്തിനറും പരിസ്ഥിതിവാദത്തിനും സവിശേഷ വ്യവഹാരം എന്ന നിലയ്ക്ക്‌ കേരളത്തിലിടം ലഭിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുക ഭോടെയാണ്‌. എന്നാല്‍ ഇതിനുമുമ്പുതന്നെ സ്ത്രീവിമോചനത്തിന്റെയും പരി സ്മിതി അവബോധത്തിന്റെയും രചനാദയത്യം തന്റെ നോവലുകളില്‍ വത്സല നിര്‍വ്വഹിച്ചുപോന്നു. 12. മദ്ധ്യവര്‍ഗ്ഗ സ്ത്രീ ജീവിതം ചിത്രീകരിച്ച രാജ്ലക്ഷ്മിക്കും അന്തര്‍ജ്ജനങ്ങളുടെ കമ പറഞ്ഞ ലളിതാംബിക അന്തര്‍ജ്ജനത്തിനും പിന്നാലെ വന്ന വത്സല ഒരു സവിശേഷ പ്രദേശത്തെ കീഴാള ജീവിതത്തിദലേക്കാണ്‌ നെല്ിലൂടെ കടന്നുകയറി യത. മറുഖ്യയാരയിലിടം കിട്ടാതിരുന്ന ഒരു ജീവിതത്തെ ആവിഷ്ക്കരിക്കുക വഴി ആ ജീവിതത്തിലെ ലിംഗവിവേചനം ഉള്‍ക്ടെയുള്ള സുക്ഷ്മ സംഘര്‍ഷങ്ങള്‍ മല യാള നോവലിലേക്ക്‌ വത്സല ഉയര്‍ത്തിക്കൊ 3വന്ന3. 13. മലയാളദഭനാവലദിനെ പ്രകൃതിയിലേക്കും മണ്ണിലേക്കും തിരികെ കൊ ദുവരുന്ന തിന്‌ വത്സലക്ക്‌ സാധിച്ചിട്ടു - മലയാള ഭനോവല്‍സാഹിത്യത്തില്‍ മണ്ണിന്റെ 294 മണം വഴിയുന്ന തകഴിയുടെ ര വടങ്ങഴിക്കും ചെറുകാടിന്റെ 'മണ്ണിന്റെമാറി'നദും ശേഷം എണ്ണക്ടൊവുന്ന നോവലാണ്‌ വത്സലയുടെ നെല്ല്‌. 14. സ്രതീജീവിതം അനാവരണം ചെയ്തും കീഴാള ജീവിതത്തിനിടം കൊടുത്തും മണ്ണിലും മലയിലും ചവൂട്ടിനിന്ന്‌ പ്രകൃതി പ്രതിഭാസങ്ങളുടെ അകമ്പടിയോടെ നോവല്‍രചന നടത്തിയ എഴുത്തുകാരിയാണ്‌ വത്സല. അവരുടെ നോവല കളെല്ലാം സ്ത്രീ കേന്ദരീകൃതങ്ങങാണ്‌. സ്ര്തീ ജീവിതത്തിന്റെ വിവിധവശങ്ങള്‍ കുടുംബപശ്ചാത്തലത്തില്‍ വിശകലനം ചെയ്താന്‍ വത്സലക്ക കഴിയുന്നു - മണ്ണ്‌ - മനുഷ്യ - പ്രകൃതിബന്ധത്തിന്റെ ആഴം അളന്ന്‌ സ്ത്രീ വിഷയങ്ങള്‍ സ്വത (തമായി കൈകാര്യം ചെയ്തുന്നരീതിയാണ്‌ (്രമേയത്തിലും ആവിഷ്ക്കാര ത്തിലദും വത്സല കൈക്കൊ ത. 15. സമൂഹത്തില്‍ ഇന്നു നിലനില്ക്കുന്ന, ലിംഗപദവി നിര്‍ണ്ണയിക്കുന്ന സാഹചര്യ ങ്ങളെ കൊരുത്തിണക്കന്ന കദാസന്ദര്‍ഭങ്ങളും കദാപാത്രചിര്തീകരണവും നട ത്താന്‍ വത്സല ശ്രമിച്ചിട്ടു “© സ്ത്രീകളുടെ സാമൂൃഹികപദവി പറുരുഷന്റെ തില്‍നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കമുന്നു എന്ന്‌ വത്സല പരിശോധിക്കു mg ° 16. മലയാളത്തില്‍ നിലനിന്നിരുന്ന സ്രതീ സയന്ദര്യബോധത്തെ അട്ടിമറിച്ചുകൊ ; സ്രതതീയുടെ ശരീരത്തിനഷകുറമുള്ള, സ്വത്വബോധമുണര്‍ത്തുന്ന ആഖ്യാനരീ തികളാണ്‌ വത്സല അവലംബിക്കുന്നത്‌. അവയങ്ങളുടെ വടിവില്‍ സയനുദര്യം ദര്‍ശി ക്കുന്ന പദുരുഷ രചനയില്‍നിന്നും വത്സലയുടെ ആഖ്യാനപദം വേറിട്ടുനി ലക്കമുന്നു. 17. ഉത്തരവാദിത്തങ്ങളുടെ പങ്കുവെയക്കല്‍ വത്സലയുടെ കുടുംബങ്ങളില്‍ നടക്കു ന്നില്ല. തൊഴിലെടുക്കുന്നവരാണ്‌ മിക്ക സ്ത്രീകളും. അസംതൃപ്തമായ ദാമ്പത്യ ജീവിതമാണ്‌ സ്തീകള്‍ അനുഭലവിക്കറമുന്നത. കുടംബാധികാരവ്യവസ്ധയില്‍ വീര്‍ഷുമട്ടുന്നവരാണ്‌ മിക്ക സ്രതീകദാപാത്രങ്ങളും. 18. ജാതിയുടെപേരില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും സൃഷ്ടി ക്കുന്ന (പ്ശ്നങ്ങള്‍ നോവലുകളില്‍ കടന്നുവരുന്നു. നവോത്ഥാന പ്രസ്ഥാന 295 ത്തിന്റെ മുഖ്യപരിസരം പങ്കുവെക്കാനും വത്സല ശ്രമിക്കുന്ന - ജാതിയുടെ പേരില്‍ പൂര്‍ണ്ണ അടിമത്തം അനുഭവിക്കുന്ന ജനതയും ജാതിയുടെയും അധി കാരത്തിന്റെയും പേരില്‍ ഇരട്ടപൃഷണത്തിനിരയാകുന്ന സ്ത്രീകളും നിറഞ്ഞ ലോകമാണ്‌ വത്സയുടെത്‌. 19. ജമിത്തവും കുടിയേറ്റവും വൈദദശികത്വവും ഒരു പോലെ ആക്രമിക്കുന്ന കീഴാളസ്(തീയം അവരെ കീഴടക്കുന്ന അധികാരഘടനയും വത്സല വിമര്‍ശന വിധേയമാക്കുന്നു. ജന്മിത്തത്തിന്റെ അപചയവും കുടിയേറ്റത്തിന്റെ പതനവും സാക്ഷ്യം വഹിക്കുന്നനോവലറകളാണ്‌ വത്സലയുടെത്‌. 20, വിവാഹമെന്നത്‌ സ്തീയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയില്‍ നിന്ന്‌ വ്യതിചലിച്ച പോകുന്നു എന്ന്‌ വത്സല കം ത്തുന്നു. പുരൂഷന്‌ നേട്ടവും സ്തീക്ക്‌ നഷ്ടവും മാ്രം വരുന്ന ഈ അവസ്ഥയില്‍ യന്ത്രങ്ങളായി മാറദുന്ന സ്രതീകള്‍ എരിഞ്ഞടങ്ങുന്ന കാഴചക്ദറത്താണ്‌ വത്സലയുടെ നോവലുകളിലെ മദ്ധ്യ വര്‍ഗ്ഗസ്ത്രീ പ്രാതിനിധ്യം. 21. മണ്ണും വരുമാനവുമില്ലാതിരുന്ന ആദിവാസിയെ കാര്‍ഷിക ജീവിതത്തിലേക്കും നാഗരിക ജീവിതത്തിലേക്കും പ്രവേശിഷിക്കുന്ന സാമൃഹ്യമാറ്റങ്ങളെ നോവല്‍ ഫട്രനയിലേക്ക്‌ വത്സല ആയയിക്കുന്നു . 22. സദാചാരത്തിന്റെ സാമ്്രദായിക ശീലങ്ങളെ പരിഹസിക്കാന്‍ വത്സല മടിക്കുന്നി ലു. സ്വതന്ത്രലൈംഗികതയുടെ സാമൂഹ്യഘഷടനയ്ക്കുള്ളില്‍ നിന്നും ഷദൃഡല്‍ സദാചാര ഘടനയിലേക്ക്‌ മല്ലന്‍ മാറ്റക്ടുന്നു. എന്നാല്‍ സദാചാരത്തെ സംര ക്ഷിക്കാനുള്ള ബാദ്ധ്യത കുറുമാട്ടി ഏറെടുക്കുന്നുമിലല. കറുത്ത പെണ്ണിലും കറുത്ത മണ്ണിലും വത്സല ക ത്തുന്ന ശക്തിയും സന്ദര്യവും കീഴാള ചിന്ത യുടെ സ്വാധീനമാണ്‌. 23, വിനിമയത്തിനും വിനിയോഗത്തിനുമുള്ള വസ്തു എന്ന ഇടത്തില്‍ നിന്ന്‌ സ്വത (ന്താസ്തിത്വമുള്ള സ്ത്രീ എന്ന നിലയിലേക്ക്‌ വളരാനുള്ള കൂതിക്ടുകളാണ്‌ വത്സ ലയുടെ നോവലുകളില്‍ ഉള്‍കച്ചേര്‍ന്നിരിക്കുന്നത്‌. ശാന്തരും അകത്തളങ്ങളില്‍ ഒതുങ്ങി നില്ക്കമുന്നവരുമാണ്‌ പൊതുവെ സ്ത്രീകളെങ്കിലും മനക്കരുത്തിന്റെ 296 കാര്യത്തില്‍ alZazaanm Goolslailay3a@leiagan3a3 ~ Goad. GadlaoeenI ന്ധങ്ങളെ ചെറുത്തു നില്ക്കുമ്പോഴും സ്ര്തീ തന്റെ സ്വത്വം നിലനിര്‍ത്താന്‍ (ശമിച്ച പോരമന്നു. തങ്ങളുടെ മേല്‍ (പയോഗിക്കുന്ന അധികാരത്തെ (പതി ഭരോധിച്ചുനിലക്കുകയും തുറന്ന വേദികള്‍ സ്രതീകള്‍ക്ക്‌ അനിവാര്യമാണെന്ന്‌ കഒ ത്തുകയും ചെയ്ത ക്ദാപാത്തങ്ങളാണ്‌ അവര്‍. 24. (പ്രകൃതിയുടെ മുഴുവന്‍ സയനദര്യവും ആവാഹിക്കുന്ന കദാപാത്രങ്ങളാണ്‌ വത്സലയുടെ നോവലറുകളിലുള്ളത. സ്ത്രീകളെ പ്രകൃതിയുമായി തുലനം ചെയ്യുന്ന അനുഭവവും പകരുന്നവയാണ്‌ ആ നോവലുകള്‍. 25. വ്യവസ്ധിതിക്കടിമചെടുന്നവരും അതിനെ അതിജീവിക്കുന്നവരും - എന്നിങ്ങനെ ര ദുതരം വൃക്തിത്വങ്ങളാണ്‌ വത്സലയുടെ നോവലുകളിലുള്ളത. സ്രതീയു ടെയും പുരുഷന്റെയും ശത്രു വ്യവസ്ഥിതിയണ്‌ എന്ന കാഴ്ചഷാടും വത്സല കൊ ദുവരുന്നു. 26. ജീവിതത്തോടാരിമമഖ്യം പുലര്‍ത്തുകയും ജീവിതം അര്‍ത്ധവത്താക്കാന്‍ ശ്രമി ക്കുകയും ചെയ്യുന്ന ഒരു കൂട്ടം സ്രതീകള്‍, കുടുംബത്തിലും താന്‍ ചെല്ലുന്ന സലേങ്ങളിലമെല്ലാം കേന്ദ്രസഥാനത്തുനില്ക്കുന്നവര്‍, അധികാരവ്യവസ്ഥയ്ക്കു ള്ളില്‍ കെടാത്ത മനക്കരുത്തുമായി തെളിഞ്ഞുനില്കുന്നവര്‍ - ഇവരൊക്ക യാണ്‌ വത്സലയുടെ സ്തീ ബോധത്തില്‍ നിര്‍മ്മിച്ചെടുത്ത കദാപാ(്രങ്ങള്‍. 27. സ്വാനദൃഭവ ചിഗ്രീകരണം നടത്തി പ്രാന്തവല്ക്കരിക്കകെട്ട വിഭാഗത്തിന്റെ പ്രശ്ന ങ്ങളെ അവതരിദിക്കാന്‍ ശ്രമിക്കുന്ന “ വത്സല. സ്രതീവാദ ചിന്തയുടെ സവി ശേഷ ശിക്ഷണം പ്രകടിദിക്കുന്നില്െങ്കില്ും സ്ര്തീ പ്രശ്നങ്ങളിലേക്ക്‌ കട ന്നറുചെല്ുന്നതിനും സ്ത്രീദര്‍ശനങ്ങളിലൊന്നായ പാരിസ്ഥിതിക സ്രതീവാദം ആഴത്തില്‍ പ്രതിഷലികിക്കമുന്നതിനും വത്സലയക്കു കഴിഞ്ഞിട്ടു . 297 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. (sana, all അച്യുതൻ, എം. 1983. ൫7ാവ്‌ (ചഠരഗങ്ങളകും ച്ഠഗങ്ങളും, കോട്ടയം: സാഹിത്യരപ വര്‍ത്തക സഹകരണസംഘം, അഹമ്മദ്‌ മയലവി, സി. എന്‍. 1983. വ്യഖ്യാ: ചരിശ്മൃദഥ മ്മ-ആത്‌, കോട്ടയം: സാഹിത്യരപ വര്‍ത്തക സഹകരണസംഘം. ഉറദൃബ്‌, 2000. aaa, കോട്ടയം: സാഹിത്യ്രവര്‍ത്തക സഹകരണ സംഘം. എംഗല്‍സ്‌, 1975. 2957 MAIANJAO GOINAZS® agmlawjas 936Alo. Ailar: പി. എന്‍ ദാദമാദരപിള്ള, പ്രോഗ്രസ്‌ പബ്ജിക്കേഷന്‍സ്‌ എമിലിസോള, 2002. ൬൦൧൬, കോട്ടയം: ഡി.സി. ബദുകസ്‌. എറിക്‌ ഗ്രോവ്‌, 2002, ഗചങഞ്൦യമമന്ന കല, കോഴിക്കോട: മള്‍ബറി, ഓണക്കൃര്‍, ജോര്‍ജ്‌; 1986. മായകശങ്കമചം 2ലയാളനാവഥല്മ, തിരുവനന്തപൂരം: പ്രഭാത്‌ പ്രിന്റ്സ്‌. ഓഷോ, 1999. w/മീവ്മാചനാത്തിന ഭര ഇവദമനം, കണ്ണൂര്‍: മുദ്ര ബുക്‌സ്‌. കരുണാകരന്‍, ഇ. പി. 2001. ഖജുരാഭഹായികല അചസരതൃകശ, ആലുവ: റോബിന്‍ ബമുകസ്‌. കാക്കനാടന്‍, 1962. ഭദറാത, കൊല്പം: സങ്കീര്‍ത്തനം പബ്ിക്കേഷന്‍സ്‌. ------, 1971. ചഠക്കിമലു, കോട്ടയം: ഡി. സി. ബുക്‌സ്‌. ------, 2002 ഉഷ്ണമേഖല, കോട്ടയം: ഡി.സി.ബുകസ്‌. കാര്‍ത്തികേയന്‍, ഷൊര്‍ണറദൃര്‍, പ്രൊ: 1984. aalmooaileaoaime - aiODo, തൃശ്ൂദൃര്‍: സഹൃദയവേദി. 300 കൂശലകുമാരി, പി. കെ. ഡോ: 1997. തമൃഹമഗസ്ത്ം മജത്ാളഭനാവഥ്യും, തൃശ്ശൂര്‍: മല യാള പഠനഗവേഷണ കേന്ര്രം. കടുഞ്ഞമ്പു പോത്തേരി, 2004. voy zwo, എറാണാകുളം, ഡി.സി. ബുകസ്‌, കോട്ടയം. കുഞ്ഞന്‍പിള്ള ഇളംകുളം. 1967. മരം അഞ്ചു ആധ്യം തൂറാം കളില്‍, കോട്ടയം: നാഷണല്‍ ബാക്ക്സ്റ്റാള്‍, കൊച്ചീഷല്‍ തരകന്‍. പി.കെ. 1993. ഞ്രാല്ീകാശദഗം, തൃശൂര്‍: സാഹിത്യഅക്കാദമി. കേശവദേവ്‌, പി. 2003. മദ്യ തൃശരിമ്യുമട ആത്മകഥ, കോഴിക്കോട്‌: പൂര്‍ണ്ണ പബ്ണിക്കേ ഷന്‍സ്‌. -------, 1973 @Q90QK00 emoaellagd കാഴചക്ാടിത്‌ കേരളായുനിവേഴ്സിറ്റി : മല യാളം ഡിഷാര്‍ട്ട്മെന്റ്‌. കൃഷ്ണമേനോന്‍, കക്ന, 1961. ഭചരമാശ്മചരൃമാമ്‌ കോഴിക്കോട.: മാതൃഭൂമി algnil ക്കേഷന്‍സ്‌. ഗണേഷ്‌, കെ.എന്‍. ഡോ. 2002. ഭകരളനമൃഹചഠഗങ്ങള്‍്‌ പത്തനംതിട്ട: (പ്രസക്തി ബമുകസ്‌. ഗീത, പി, 2000. അതീഭമാചനാകമത്നാത്‌ മനമഷ്യവ്ികമാചമം, തിരുവനന്തപുരം: ചിന്ത പ്ണ്ഡിഭക്കഷന്‍സ്‌, ഗോപിനാലന്‍ നായര്‍, എന്‍. പ്രൊഹ: 2004. 2൭൬ൃ൬മൃത (സംഗൃഹീത പുനരാഖ്യാനം), കോട്ടയം: ഡി.സി.ബുകസ്‌. ഗോപാലകൃഷ്ണന്‍, പി.കെ. 2000. ഭകരഭത്ത്മത്ത്‌ സാംഅകാര്ക ചരമം, തിരുവനന്ത പ്ദരം: കേരളാഭാഷാഇൻസ്സിറ്റൂടട. ദ്രഗസി, (എഡി; 2002. ശഴമചങ്ങ്കധകശമ്‌ കോട്ടയം: ഡി.സി. ബുക്‌സ്‌. ------, 1999. (ഭാമമപ്ക്കള്‍്‌, കോട്ടയം: ഡി.സി.ബുക്‌സ്‌. ച(നിക, സി.എസ്‌. 1999. ഭകരളത്തി൭ലw/തിമ/ഭനസങ്ങളുമടചര്(തം, തൃഷശ്ശദൂര്‍: കേരളസാഹിത്യ അക്കാദമി. 301 ചന്തുമേനോന്‍, ഒ. 1989. ഉന്ദൃഭ്കല, കോട്ടയം: ഡി.സി.ബമുകസ്‌. ചെറുകാട, 1970.2ണ്ണിമത്ത്‌ മാറീ തൃശ്ൂദൂര്‍: കറന്റ്‌ ബുക്‌സ്‌. ജമാല്‍ കൊച്ചങ്ങാടി, 1998. മൃത്ീം സാമൃഹൃജീവീതം മലത്ാള ഭനാവമ്, തൃശ്ശദൃര്‍: കേര സാഹിത്യ അക്കാദമി. ജാന്‍സി, ജയിംസ്‌. (എഡി; 2000, മഹ്മിന/ിസം കു, തിരുവനന്തപുരം: കേരളഭഭാഷാഇന്‍സ്റി 2538: ------, 2000. @ngglalave G&, Ol@3AIMADa13@o: കേരളഭാഷാഇന്‍സ്സിറ്റുടട. ജോസഹ്‌, മു ശ്ശേരി, 2004. മ ശരികൃതികള്‍്‌ (വാല്യം2), തൃശൂര്‍: കറന്ത്‌ ബുക്‌സ്‌. ജോര്‍ജ്‌, കെ. എം. (എഡി:) 1978. മമത്മാളഭന്ാവത്യാഹിതൃച്(തം, , തൃശൂര്‍: കേരള സാഹിത്യഅക്കാദമി. ജോര്‍ജ്‌, സി.ജെ. (എഡി; 1996. ആഗൃമികാത്മര സാഹിതൃതമീചരങ്ങ, തൃശ്ശൂര്‍: ബുക്‌ ഭവം. ജോണ്‍, ടിസി. 1985. മമ്മു പത്തനംതിട്ഃ പൂഭരോഗമനകലാസാഹിത്യ സംഘം, ------, 1981. തക്ക, തിരുവനന്തപുരം: ദേശാഭിമാനി ബുകസ്‌. ------ , 1979, ൭ഠ൭$] തിരുവനന്തപുരം: ദേശാഭിമാനി ബമുകസ്‌. ശിവശങ്കരപിള്ള, തകഴി 2000. ൫ 1ടങ്ങഴീ, കോട്ടയം: ഡി.സി.ബുകസ്‌. തരകന്‍, കെ.എം. ഡോ: 1999. ഉത്തരാഗ്ൃനികതയ്മും മറയും, തൃശൂര്‍: കറന്റ്‌ ബുകസ്‌. ------, 1978. 20wാgeനാവ/്‌ സാഹിതൃചദ്മം, തൃശൂര്‍: കേരളസാഹിത്യ അക്കാദമി. ------, 1992. @gwywlക epoവമ ദമനം, കോട്ടയം: നാഷനല്‍ ബൂക്ക്‌ quod, താരാചന്ദ, 1996. തന്തൃമ്മുമട ത്യാത്രത്ത്യതമര ചദ്രതം, തൃശൂര്‍: സാഹിത്യഅക്കാദമി. തിരുവള്ളുവര്‍ , 2005. തിര്യക്കുഠള്‍ തിരുവനന്തപുരം: യൃനിവേഴ്സിറ്റി. ദേവിക, ജെ. 2000, ത്രതീലാദം, കോട്ടയം: ഡഥി.സി.ബുകസ്‌. നമ്പദൃതിരികാട, ഒ.എം.സി. വിവ: 1992. ൭൫൧൦, O38: വടക്കേമഠം (ബഫഹസ്വം. 302 നമ്പദൃതിരിഷാട്‌, ഇ.എം.എസ്‌. 1974. 200൭ wwvargo auയാളനwാഹിതൃവറും, , കോഴി ്കോട: മള്‍ബറി പഞ്ജിക്കേഷന്‍സ്‌. നാരായന്‍, 1998. കാഭഷ്ഛഭരത്തീ, കോട്ടയം: ഡി.സി.ബുക്‌സ്‌. നാരായണപിള്ള, പി.കെ. 1995. MoaAoyatamoaeargd കൃതികള്‍ സമ്പാ: ഡോ. എം. ഗോപാലകൃഷ്ണന്‍നായര്‍, തിരുവനന്തപുരം: കേരളാ ഭാഷാ ഇന്‍സ്റിറ്റയട്ട. നാരായണപൊതുവാള്‍, അമ്പാടി, 1990. അഷത്തമ്മൃമാത്‌, കോഴിദക്കാട്‌: പദൂര്‍ണ്ണ പ്ണ്ഡിഭക്കഷന്‍സ്‌. നാരായണമേനോന്‍, നാലകാട്ട; 1983. മതിസമാമ്മാജ്യൃം, കോഴിക്കോട: മാതൃഭൂമി പ്ണ്ഡിഭക്കഷന്‍സ്‌. പ്വനന്‍, 1987. ചവമമത്്മതമരമഞ്ഞടുത്ത ദ്രബ്ത്ഥങ്ങള്‍ കോട്ടയം: നാഷനല്‍ 613.60) 10908, QO പരമേശ്വരന്‍ അയ്യര്‍, ഉളള്ൃടര്‍. എസ്‌. 1964. മമരളസാഹതൃചര്(തം (വാല്യം 4) തിരുവനന്ത al3@o: BAOBMGQ]He190000I പ്സീദ്ധീക രണം. പരമേശ്വരന്‍പിള്ള, എരുമേലി 1998. 221D3WIINDy a Do Aussi as, കോട്ടയം: കറന്റ്‌ ബുക്ക്‌. പാന്നറൂര്‍. കെ. 1971. മലകമ്‌ താഴവരകള്‍ കോട്ടയംം നാഷനല്‍ ബുക്‌ സ്റാള്‍. പ്ാറകഷ്ടുറം, 1998. അഭന്യഷിച്ക൭ ത്മിമിലു, കോട്ടയം: കറന്റ്‌ ബുക്‌സ്‌. പിയേഴ്‌സണ്‍, എന്‍. എം. 2003. ൭2൭02 e@aaalalave Daa Sym», മാര്‍കിസം, കോട്ടയം: കറന്റ്‌ ബുക്സ്‌. പൊറ്റെക്കാട്‌, എസ്‌. കെ. 1979. വീഷകശ്യക. കോട്ടയം: സാഹിത്യ്രവര്‍ത്തകസഹകരണ സംഘം. പോള്‍, എം. പി. 1980, ഭഗാാവത്‌ സാഹിത്യം, കോട്ടയം: നാഷനല്‍ ബുക്ക്സ്റാള്‍, (പശാന്കുമാര്‍, എന്‍. ഡോ: 1998. സ്രത്ീരചഗാദരശനം - ഒരു അവഭ്കാകനം, കോട്ട യം: നാഷനല്‍ ബുക്ക്സ്റാള്‍. 303 ഫുക്കുവോക്ക, 2004. (ചകൃതിയിദ്ലക്കു മടങ്ങുവാമ്‌, കോട്ടയം: ഡി. സി. ബുക്‌സ്‌, ദ്രഹായഡ്‌, 2003. മമ്ലംഗികമനമ്ളാത(തം, ന്യദൃഡല്‍ഹി; ഇന്ത്യന്‍ എത്തികസ്‌ പഞ്ണിക്കേ ഷന്‍സ്‌. ബാലകൃഷ്ണന്‍, കല്പറ്റ. 1986, ചര്(/തഭമാാവത്്‌ മലയാളത്തി തൃശ്ശൂര്‍: കേരളസാ ഹിത്യ അക്കാദമി. ബാലകൃഷ്ണന്‍. വി, ലീലാദേവി, ആര്‍. 1980. 27൬മൃമ (വിവ), കോട്ടയം: വിദ്യാര്‍ത്ഥിമി (തം. ബാലകൃഷ്ണന്‍, പി.കെ. 1997. ൭D AID CABIN DOH, കോഴിദക്കാട്‌: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌. ബേബി, കെ. ജെ, 2000. മാദവ മഗ, തൃശ്ശൂര്‍ : കറന്റ്‌ ബുക്സ്‌ ഭരദ്വാജ്‌, രേഷ്മ2004. 2/ദൃകശള്‍ക്കഴുമഷ്കറം, MAUCPOOLIo WoO EAB കോട്ടയം : ഡി.സി.ബമകസ്‌ ബൈബിള്‍ കമ്മീഷന്‍, കെ.സി.ബി.സി. വിവ. 1987. മമഞ്ചങ്ചിഗ കൊച്ചി: പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്‍റര്‍. ഭടുതരികാടെ; വി.ടി. 1994. അഴൃക്കളയിത്ഗനിന്ന്‌ അരങ്ങഭത്തക്ക, കോട്ടയം: ഡി.സി. ബമുകസ്‌. ഭാസ്‌ക്കരനുണ്ണി, കെ. 1986. ചമത്താന്ചത്മാം നമാ ത്ത്‌ ഭകരളം: കോട്ടയം: (ക്രസ്ത്യന്‍ (്രിസറേഴ്സ്‌. ഭവത്രാതന്‍ നമ്പൃതിരികാട്‌, 2004. അചഹമത്്മകള്‍ കോട്ടയം: ഡി.സി. ബുക്‌സ്‌. മധുസൂൃദനനന്‍, ജി. 2002. കഥം ച്രിത്ധമിത്ത്ും, തൃശ്ൂദ്ര്‍: കറ്‌ ബുക്സ്‌, മാത്യമൃവെല്ൂുര്‍, പി.എം. 2003. രതിദ്‌ജ്ഞാനഭാശം, തിരുവനന്തപൂരം: രിയ പ്ണ്ഡിഭക്കഷന്‍സ്‌, മാധവിക്കുട്ടി 2002. മാഗമിക്കൃട്ടി്മൃമട മശന്നനാവജലമൃകള്‍്‌ കോട്ടയം: ഡി.സി.ബു കസ്‌, ------, 2005. ചദദനമരങ്ങള്‍്‌, കോട്ടയം: ഡി.സി. ബുകസ്‌. 304 മാധവിക്കുട്ടി, കെ. എന്‍. മോഹനവര്‍മ്മ, 2000, അമാവാസി കോട്ടയം: ഡി.സി. ബുക്‌സ്‌, മീര. കെ. ആര്‍, 2004. മമാഹമഞ്ഞ, ഭകോട്ടയം: കറന്റ്‌ ബുക്‌സ്‌. മൊറോവിയ ആല്‍ബട്ടോ, 2002. ൭൧൬൭൦ കമമമ്ഗം, കോഴിക്കോട: മാതൃഭൂമി ബമകസ്‌. മുകുന്ദന്‍, എം. 2002. ഭര മ്മീത്‌തമുവതിതമൃകട കദനകഥ, കോട്ടയം: ഡി. സി. ബുക്‌സ്‌. രവീന്ദ്രന്‍, പി.പി, 2002. സംനകകാരചഠനം ഭര ആമുഖം, കോട്ടയം: ഡി. സി, ബുകസ്‌. രാമകൃഷ്ണന്‍ മലായാറ്റൂര്‍, 2003. ചന്ന കോട്ടയം: ഡി.സി.ബമുകസ്‌. രാമകൃഷ്ണന്‍. എ.കെ. വേണുഗോപാല്‍, കെ. എം. 1984. aa fea2alDo, AO Do, നസദ്ധാതമം, പയ്യന്നൂര്‍: നയന ബുകസ്‌. രാജലക്ഷ്മി, 2001. ഞ്ാമശന്ന ഭാവം, തൃശ്ശൂര്‍: കറന്്‌ ബുക്‌സ്‌. രാജശേഖരന്‍, പി.കെ. 1999. അത്ഥനാത മമദവം, കോട്ടയം: ഡി. സി. ബുക്‌സ്‌. രാധിക, സി. നായര്‍. ഡോ: 2001. qvacaIella wാഹത്ൃതിദ്ധാമമം, കോട്ടയം: കറന്റ്‌ ബമുകസ്‌. ലീലാവതി, എം. ഡോ: 2000. ൭ഛമിz7ിwം a്(തചരമായ അeനഷങ്ാം, തിരുവനന്ത പ്റുരം: (ഭാത്‌ ബുകസ്‌. ------, 1993. കാര്യാരതി കോട്ടയം: നാഷനല്‍ ബുകസ്‌. ------, 2000. ൭ഛa/wqvy wാഹിതൃിമമൃചങ്നം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹക രണ സംഘം. ലീലാകുമാരി, എം. ഡോ. 2000. സ്രത? അങ്കമചം മലയാളഭനോവ്മ കോട്ടയം: ഡി.സി. ബമുകസ്‌. ലെനിന്‍, വി. എ. 1979. തരതീകളുമട വ്ഭമാചഗമത്തഷ്ക്‌, മോസ്‌ക്കോ: ദ്പാഗ്രസ്‌ പണ്ണി ക്കേഷന്‍സ്‌. വത്സല, പി, 1999. ong, കോട്ടയം: ഡി. സി ബുകസ്‌. -------, 1998. ഭഗതാ, കോട്ടയം: ഡി. സി ബുകസ്‌. -------, 2000, AZAD AAI! കോട്ടയം: ഡി. സി ബുകസ്‌. 305 -------, 1989. a/IBWo, ഭകോടയം: നാഷനല്‍ ANIZH WIG, -------, 1991, aICUG, കോട്ടയം: സാഹിത്യ്രവര്‍ത്തകസഹകരണസംഘം. -------, 2000, o0weaരിയുകട ആകാശങ്ങള്‍ കോട്ടയം: ഡി. സി ബുകസ്‌. -------, 1977. അരക്ക്ലം, കോട്ടയം: സാഹിത്യ്രവര്‍ത്തകസഹകരണസംഘം. -------, 1979, വഗ കോട്ടയം: സാഹിത്യര്രവര്‍ത്തകസഹകരണസംഘം. -------, 1979. OO കോട്ടയം: സാഹിത്യപവര്‍ത്തകസഹകരണസംഘം, -------, 1998, ഗന്ൃകള്‍്‌, കോട്ടയം: സാഹിത്യരപവര്‍ത്തകസഹകരണസംഘം. -------, 1998. @ക൫gം മര്കുന്നില, കോട്ടയം: കറന്റ്‌ ബുക്സ്‌. വാസുദേവന്‍, എം. ടി. 2003. മഞ്ഞ; തൃശൂര്‍; കറന്റ്‌ ബുക്‌സ്‌. വിജയന്‍, എം. എന്‍. (ജന. എഡി:) 2002. തമ്മു൭ട wാംഹീത്yം നമ്മുമട സമം (വാല്യം 3), തൃശ്ദൂര്‍: കേരളസാഹിത്യഅക്കാദദമി. വിജയന്‍, ഒ.വി, 2000. awvowoqd ഇതിഹാതം, കോട്ടയം: ഡി.സി. ബുകസ്‌. -------, 2000, ഗമമ്മചരാങ്ാം, കോട്ടയം: ഡി.സി, ബുക്‌സ്‌. വിജയന്‍, ഏലിയാമ്മ, 1995. %Y%DMDgം WAgOAlgo: 23 Lowa കാഴചക്ാട, തിരുവ നന്തപൂരം: പി.സി.ഒ. സെന്റര്‍. വിഭവകാനന്ദന്‍, ജി. 1998. കോട്ടയം: കള്മ്മച്ഛമ്മ്മ, ഡി.സി. ബുക്‌സ്‌. വില്യം ലോഗന്‍, 2004. മലങ്കാര മഠന്യമ വിവ: കൃഷ്ണന്‍, ടി.വി. കോഴിക്കോട: മാതൃഭൂമി ബമുകസ്‌. വദ്ൃള്‍ഹ്‌, വെര്‍ജിനീയ, 2004. എഴൃത്തൃകാരിമ്മൃമട 2൦7 വിവ: എന്‍.മദൃസത്‌, കോട്ടയം: മാതൃഭദ്ൃമി ബറകസ്‌. ശഹര്‍ന്നൂശ്‌ പാര്‍സിപൂര്‍, 2004. ആങ്ണുങ്ങള്ല്ധാഭത്ത മചണ്ണുങ്ങശ വീവ: എസ്‌. എ. ഖദുദ്സി. കോഴിക്കോട: മാതൃഭൂമി ബുകസ്‌. ശങ്കരകിള്ള. കെ.ജി.എഡി. 1994. മചങ്്വഴികള്‍ (സ്തീപക്ഷ കവിതകള്‍) കാസര്‍ദഗാഡ: കലാക്ഷേത്രം, 306 ശരതചന്ദ്രൻ. കെ. പി. 1985. ചരമൃഭ്മഭാമ്‌ അരങ്ങും അങ്ണിതായമും, തീരവനന്ത പ്ദരം: കേരളഭാഷാ ഇന്‍സ്സിറ്റുടു. ശാരദാമണി, 1999, ൬൦൬ അ(ത്ീലാദം, സതീവ്മാചഗം, കോട്ടയം: ഡി.സി. ബുക്‌സ്‌, ശ്രീദേവി, എസ്‌. ഡോ: 1997. ൩.01. മരഗാര്യ മുഖം, തിരുവനന്തപുരം: സൂരി ബുകസ്‌, സാറാജോസഫ്‌. 2000. 807D0Dമ;൭S W523 apPZOO{A@90 eaiailenzaoM, കോഴിക്കോട: സെക്കുലര്‍ ബുകസ്‌. -------,, 1993. ച്ഠചത്തഥ, തൃശ്ശൂര്‍: കറന്റ്‌ ബുകസ്‌. സിതാര, എസ്‌. 2000. അഗ്നിയും ച്റകമൃകഭും, കോഴിക്കോട; പാഷിയോൺ algnilean ഷന്‍സ്‌. സുധീഷ്‌, എസ്‌. 1999. വിഭമാചഗനത്തിത്്‌ വക്കം മനസ്ത്യം, കോട്ടയം: ഗയ ബുകസ്‌. സൂദര്(ദന്‍, കെ. 1980. ഒനാവത്ത്യരൃചം, കോട്ടയം: നാഷനല്‍ ബുക്‌ quod, സെബാസ്റ്യന്‍, കെ.സി. 2003. ച്രതചരം ഗചങ്ായിക്കൃന്ന സ്തീകള്‍ കൊച്ചി: പ്രണത ബമുകസ്‌. സോണിയ, ഇ.ച. 2000. ക്വീതത്മ്മത്ത്‌ തരത്തീവായന, കോഴിക്കോട: സെക്കുലര്‍ ബമുകസ്‌, സോമന്‍, പി. 1996. അധികാരം, aagelelo, WIaAMOYo, കാലിക്കറ്റ്‌ യദൃനിവേഴ്സിറ്റി: ലെഹ്റ്റ്‌ ബമുകസ്‌. ഹമലതാദേവി, ജി. ഡോ: 2007. മക്ഷമഞണരല/ മുക്കട, കോട്ടയം: പാകി യോണ്‍ പബ്ഡിക്കേഷന്‍സ്‌. റൊണാള്‍ഡ്‌, ഇ, ആര്‍ഷഘര്‍. ഡോ: 1989. മലത്യാഭഭാഷാസാഹിത് ചഠഗ്ം, കോട്ടയം: ഡി.സി. ബമുകസ്‌. ഒരു സംഘം എഴുത്തുകാര്‍, 2000. മചമശ്ണഴ്യത്ത തിരുവനന്തപൂരം: മ്കരളഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌ 307 ENGLISH Bhavani, Kum-Kum, John Forun, Priya Kurian 2003. Feminist Futures, London Zed Books. Chaudhuri Maitrayee (Edt.) 2004. Feminism In India, Delhi: Kali for women. Fricker, Miranda, Jennifer Hornsby, 2002. Feminism in Philosophy, United Kingdom: Cambridge University Press. Belsey Katherim, Jame Moore 1997. The Feminist Reader, USA: Blackwell publishers. De Beauvoir, Simone, 1997. The second sex, London: Vintage. Grant, Judith, 1993. Fundamental Feminism: Constenting the core concept of feminist theory, London: Routledge. Irigaray, L. 1997. Women's Exile: Ideology and Consciousness, New York: Joan, Wallach Scott, 1996. Feminist History, Oxford University Press. Bhasin, Kamala, 1993. What is Patriarchy, Delhi: Kali for woman. Bhasin, Kamala, 2000. Understanding gender, Delhi: Kali for woman.. Magada Gere, Lewis, 1993. Without a word, New York: Routledge. Merissi, Fathima, 1991. Woman and Islam , Delhi: Kali for woman. Mellet, K. 1972 Sexual politics, London: Abacus. Showalter, Elaine, 1971. Women and the literacy curriculum ---, 1977. Literature of their own, Princeton: Princeton University Press, Woolf Vrigina, 1974. A Room of ones own, Great Britain: Penguin Classics. Wollstone craft, Mary, 1982. Vindication of the rights of women, London Waltescott. 308 ലേഖനങ്ങള്‍ അശോകന്‍ ഏങ്ങണിയുൂര്‍, 2007 (മെയ്‌ 12-13). കഥമയഴ്യത്ത്മത്‌ അസ്ധത്യൃവര്‍ഷങ്ങള്‍ ജനശക്തി. ഓണക്കൂര്‍ ജോര്‍ജ്ജ്‌, 1995. ചത്ത വത്ത്ാട്മമ്ത്‌ കമാകാഭി കലാകമുദി. ചരി, ഡോ. 1991 (ജൂണ്‍). മചഞ്മതൃമട അാദഭ്ൃദമ്ശത്ാം, ഭാഷാ സാഹിതി. ാര്‍മ്മരാജ്‌, ഡോ:. 1997 (ഒക്ടോബര്‍ - ജനറുവരി). ഭഭഗ്യദത്തിത്‌ മതമിമw wa സംസ്കാരകേരളം. പ്വി(തന്‍, പി, 1994 (ജനദുവരി). വി്മാചിത ശ്രമ ഭാദഗൃകത്യത്തിഭ്കക്ക, സാഹിത്യലോകം. (പ്മീള, മദഹഷ്‌, 1998 (ജ്യൃലൈ - സപ്തംബര്‍). ത്രത? ചശതാഭ്ങതിഹാw്ങsിമ്‌ സംസ്കാരകേരളം. പ്ഠനഗ്രയങ്ങള്‍ ജിസാജോസ്‌. 2000, സ്രതീസത്ത പുരുഷരചനകളില്‍. രവീന്രന്‍ എന്‍, കെ. 1992, സ്ത്രീവിമോചനത്തിന്റെ (പ്രശ്നങ്ങള്‍. പി, ഗീത. 2001, ആധറുനികമലയാളകവിതയിലെ സ്രതീപക്ഷസമീപനങ്ങള്‍. പത്മിനി. പി. 2005, ഉറൂബിന്റെ ദോകം. 309 Jansy Jose, “Novels of Valsala - a Feminist Study”. Thesis. Department otf Malayalam, University of Calicut, 2007. അനുബ്സ്ഥം ജനനം: 1938 ഏ(്രിൽ 4ന്‌ കോഴിഒ്കോട്‌ ജനിച്ചു. മാനങ്ങോട്‌ ചന്തുവിന്റെയും ഇ. പത്മാവതിയറുടെയും മകള്‍. ഭര്‍ത്താവ്‌ എം. അക്ടൂട്ടി, അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച വത്സല കോഴിക്കോട്‌ ഗവര്‍മെന്റ്‌ ട്രെയിനിംഗ്‌ സ്ക്കൂളില്‍ (്രധാനദ്ഥ്യാപിക യായിരിക്കെ റിട്ടയര്‍ ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി അംഗം, കേരളസാഹിത്യ അക്കാദമി എകസിക്യൂട്ടീവ്‌ മെമ്പര്‍, സാഹിത്യ ്രവര്‍ത്തകസഹകരബണസംഘം ഡയറകടര്‍ ബോര്‍ഡ്‌ അംഗം, കേരള സാഹിത്യ സമിതി പ്രസിഡ ; എം. എന്‍. സത്യാര്‍ത്ഥി (്രസിഡ ; എന്നീ രംഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടു . പുരസ്കാരങ്ങള്‍ സനെല്കിന്‌ കുങ്കുമം അവാര്‍ഡ്‌, നിഴലമുറങ്ങുന്നവഴി'കള്‍ക്ക്‌ കേരളഭസാ ഹിത്ൃഅക്കാദമി അവാര്‍ഡ്‌; പംഗൂരു പദഷ്പത്തിന്റെ തേന്‍' എന്ന കൃതിക്ക്‌ ക അവാര്‍ഡ്‌, ചാവേര്‍' എന്ന കൃതിക്ക്‌ സി.എച്ച്‌ മുഹമ്മദ്കോയ അവാര്‍ഡ്‌, വിലാപം' എന്ന കൃതിക്ക്‌ സുജാതട്രസ്റ്‌ അവാര്‍ഡ്‌, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്‌, പുഭ്ളിക്കുട്ടന്‍' എന്ന കൃതിക്ക്‌ ബാലസാഹിത്യ ഇൻസ്സിറ്റുട്ട്‌ അവാര്‍ഡ്‌, ഭമല്‍ഷാലം' എന്ന കൃതിക്കു പത്മ(പഭാപറുരസ്ക്കാരം, ഒ, ചന്തുദമനോന്‍ അവാര്‍ഡ്‌. 313 കൃതികള്‍ പത്തൊൻപതു, നോവലുകളും ഇരുപതു കകേളും ര 3 യാത്രാവിവരണ ങ്ങളും മദൃന്നുു ബാലസാഹിത്യകൃതികളും ഒരു ജീവചരിത്രവമാണ്‌ വത്സലയുടെ (പധാന കൃതികള്‍. നോവലുകള്‍ L. തകര്‍ച്ച - 1968 2. acnel - 1972 3, ആഗ്നേയം - 1974 4. നിഴലുറങ്ങുന്ന വഴികള്‍ - 1975 5, (ഗീഷ്മത്തിലെ മഴ - 1976 6. അരക്കില്ലം - 1977 7. തൃഷ്ണയുടെ പദൃക്കള്‍ - 1979 8. വേനല്‍ - 1979 9, കനല്‍ - 1979 10. നമ്പരുകള്‍ - 1980 1. കുൂമന്‍കൊല്ലി - 1981 12, പാളയം - 1981 13, ഗയതമന്‍ - 1987 14. ആരും മരിക്കുന്നില്ല - 1987 15, ചാവേര്‍ - 1991 16. റോസ്മേരിയുടെ ആകാശങ്ങള്‍ - 1993 17. വിലാപം - 1997 18. ആറിജ്ലം - 2004 19. േല്‍ഷാലം - 2007 ചെറുകികേള്‍ I. തിരക്കിൽ അല്പ സമയം - 1969 2. Balcnil - 1969 3, പഴയ പുതിയ നഗരം - 1979 4. അന3പമയമുടെ കാവല്‍ക്കാരന്‍ - 1985 314 5. ആനവേടുക്കാരന്‍ - 1985 6. ഉണിക്കോരന്‍ ചതോപദ്ധ്യായ - 1988 7. അന്ന മരിയ നേരിടാന്‍ - 1988 8. കറുത്തമഴ പെയ്തുന്ന താഴ്വര - 1989 9, ചാമു ക്കൂടി - 1991 10. കോണിച്ചോട്ടിലെ വെളിച്ചം - 1992 11. അരുന്ധതി കരയുന്നില്ല - 1933 12, aloN3@Zalgaaaowladd earad - 1998 13. കലി 98 തുടര്‍ച്ച - 1998 14, മടക്കം - 1998 15. പോക്കുവെയില്‍ പൊന്‍വെയില്‍ - 1999 16. ദൂഷ്യന്തനും ഭീമനുമില്ലാത്ത ലോകം - 1998 17. കാലാള്‍ കാവലാള്‍ - 2003 18, ആരണ്യകാണ്ഡം - 2004 19. മൈദലിലിയുടെ മകള്‍ - 2004 20, വത്സലയുടെ സ്രതീകള്‍ - 2004 315 കൂട്ടികളുടെ സാഹിത്യം ഉഷാറാണി 1985 പമളളിക്കറുട്ടന്‍ - 2001 അശോകനമം അയാളും - 2003 യാത്രാവിവരണം ഗാലറി 2001 വേറിട്ടൊരമേരിക്ക 2007 316