മാനവികതയും മലയാളകഥാസാഹീത്ൃവമും (കാരമൂര, ലളിതാംബിക ഏന്നിവരുടെ കഥകളെക്കുറിച്ച്‌ സമക്ഷമസനര്‍ഭത്തിലറുള്ള പഠനം) കാലിക്കുറ്റ സര്‍വൃകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിന്‌ സമര്‍പ്പിച്ചു പ്രബന്ധം സ്സ.പി. ചിത്രഭാനു മലയാള--കേരള പഠന വിഭാഗം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റ്‌ മുണ്ട 2068 HUMANISM AND MALAYALAM SHORT STORY (A micro context study with special reference to Karoor and Lalithambika) Thesis submitted to University of Calicut for the degree of Doctor of Philosophy C.P. CHITHRABHANU Department of Malayalam & Kerala Studies University of Calicut June 2009 ഡരത്യപ്രസതാവന മാനവികതയും മലയാളുകഥാസാഹി്ത്ൃയവും (കാരു, ലളിതാംബിക എന്നിവരുടെ കഥ കളെക്കുറിച്ച്‌ സുക്ഷമസന്ദര്‍ഭത്തിലുള്ള പഠനം) എന്ന ഈ പ്രബന്ധം ഇതിനുമുമ്‌ ഏതെ ലും സര്‍വുകലാശാലയുടേയോ തത്തുലൃമായ സ്ഥാപനങ്ങളുടേയോ ബിരുദത്തിന്‌ അടി സ്ഥാനമായിട്ടില്ലെന്ന്‌ ഇതിനാല്‍ സത്ൃബോധപ്പെടുത്തുന്നു. . oe) € ass S കാലിക്കറ്റ യൂണിവേഴ്‌സിറ്റി ~6-2009 സി.പി. ചിര്തരായു ഡോ. കെ.കെ. കരുണാകര ഗവേഷണ ഗൈഡ്‌ NS. പ്രൊഫസര്‍ മലയാള-കേരള പഠന വിഭാഗം കാലിക്കറ്റ യൂണിവേഴ്‌സിറ്റി കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിന്‌ സമര്‍പ്പിക്കുന്ന മാനവികതയും മലയാളകഥാസാഹിത്ൃയവും (കാരൂര്‍, ലളിതാംബിക എന്നിവരുടെ കഥകളെക്കുറിച്ച്‌ സുക്ഷമസനുര്‍ഭത്തിലുള്ള പഠനം? എന്ന ഈ പ്രബന്ധം സി.പി. ച്ര്രഭായു എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വൃഹിച്ചു ഗവേഷണത്തിന്റെ രേഖ യാണെന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. പയ്യന്നൂര്‍ -6-2009 ഡോ. കെ.കെ. കരുണാകരന്‍ nasi ഈ ഗവേഷണ പപബന്ധം തയ്യാറാക്കുന്നതിന്‌ ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ തന്ന കരുണാകരന്‍മാഷോട എനിയ്ക്കുള്ള ആദരവും നന്ദിയും കടപ്പാടും ആദൃമേ രേഖപ്പെ ദുത്തട്ടെ. മലയാളഭാഷയോടും സാഹിതൃത്തോടുമുള്ള താല്പര്യം എന്നിലൂണര്‍ത്തിയ ഡോ. ദേശമംഗലം രാമകൃഷ്ണനോട ഞാന്‍ എന്നും കടപ്പെട്ടവനാണ്‌. ഈ പഠനത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തുതന്ന കാലിക്കറ്റ യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിലെ മുഴുവന്‍ അദ്ധ്യാപകരോടും ലൈ്രറി ജീവനക്കാരോടും ഓഫീസ്‌ ജീവനക്കാരോടും എനിക്ക്‌ കടപ്പാടുണ്ട്‌. പഠനത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഏനിയ്ക്ക്‌ ആത്മവിശ്വാസവും പ്രോത്സാഹനവും തന്ന പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ എന്റെ സഹപ്രവര്‍ത്തകരെ ഈയവസരത്തില്‍ ഞാന്‍ അനുസമരിക്കുന്നു. ഇപ്പോഴും സ്നേഹബന്ധം നിലനിര്‍ത്തുന്ന പല വിദ്യാര്‍ത്ഥികളും ഈ പഠനത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട. അവരോ ടുള്ള ആത്മാര്‍ത്ഥമായ സ്നേഹം ഞാനിവിടെ ആവര്‍ത്തിക്കട്ടെ. ഈ ഗവേഷണ പ്രബന്ധത്തിന്റെ അച്ച്ടിവേലകള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ത്ത തൃശൂര്‍ മൌസ്‌ & മൈന്‍ഡ്സ്‌ എന്ന സ്ഥാപനത്തിലെ തോമസിനോടും പ്രദീപി നോടും എനിയ്ക്കുള്ള കടപ്പാട വാക്കുകളിലൊതുക്കുന്തില്ല. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ~6-2009 സി.പി. ചിരരഭായു ഉള്ളടക്കം ആമുഖം 1.32 അദ്ധ്യയേം | മുലയസങമംല്പനങ്ങളും മാനേവികതാ മുല്യവും സാംസ്കാരിക ചരി(രു പശ്ചാത്തലത്തില്‍? 13. 58 അദ്ധ്യയേം 2 ചെറുകഥയുടെ വികാസപരിണാമേങ്ങളും കേരളിയ സാഹചര്യങ്ങളും 87 - 94 അദ്ധ്യയേം 3 കഥാഖമ്യാവവും നവോത്ഥാന കഥയും 95 ~ 126 അദ്ധ്യായം ഒ കാരൂരിന്റെ കഥാലോകം 127 - 187 അദ്ധ്ൃയേം 5 മാനുവികതാസങ്കലപം കാരൂരിന്റെ കഥകളിലും അന്തര്‍ജനത്തിന്റെ കഥകളിലും (സുക്ഷ്മ താരരുമ്ൃച 158 - 215 അദ്ധ്യായം & 40, ആധുനികത, പ്രതിമായവികരു 216 -- 266 ഉപസംഹാരം 267 ~ 277 LORD) fl 278 - 2868 അയുബന്ധം (്രഠനവിധേയമായ കഥകള്‍?) 287 - 327 മാനവികതയും മലയാളകഥാസാഹിത്ചുവമും (കാര്മൂ൪, ലളിതാംബിക എന്നിവരുടെ കഥകളെക്കുറിച്ച്‌ സമൂക്ഷ്മസന്ദര്‍ഭത്തിലറുള്ള പഠയചു കാലിക്കുറ്റ്‌ സര്‍വൃകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിന സമരപ്പിച്ചു പ്രബന്ധത്തിന്റെ സംഗഹം സി.പി. ചിഗ്രഭനൂ മലയാള--കേരള പഠന വിഭാഗം കാലിക്കുറ്റ യൂണിവേഴ്‌സിറ്റി ജുണ്‍ 2ടേ മാനവികതയും മലയാളകഥാസാഹ്ത്ൃവും (കാരൂര്‍, ലളിതാംബിക എന്നിവരുടെ കഥകളെക്കുറിച്ച്‌ സുക്ഷമസയര്‍ഭത്തിലുള്ള പഠനം; എന്ന ഗവേഷണ ,്രബന്ധത്തിഒ്ടെ സധരഹം സി.പി. ചിരരഭായു മലയാള--കേരള പഠന വിഭാഗം കാലിക്കുറ്റ യൂണിവേഴ്സിറ്റി സാമൂഹ്യ ബന്ധത്തിലെ സവിശേഷഘടകങ്ങളില്‍ ഒന്നാണ്‌ മനുഷ്യന്‍ വെച്ചുപു ലര്‍ത്തുന്ന മുലൃസങ്കല്‍പങ്ങള്‍. മനുഷ്യന്‍ മനുഷ്യനോടും, ഇതരജീവജാലങ്ങളോടും പ്രകൃതിയോടും ഇടപെടുന്നതിലുള്ള വിധിവിലക്കുകളാണ്‌ ഈ മൂല്യങ്ങളുടെ പ്രകാശ നങ്ങള്‍. ഒരു സവിശേഷസമൂഹത്തിലെ മൂല്യപിന്തക്കും അതിന്റെ പ്രതൃക്ഷീകരണ ത്തിനും ആധാരമായി വര്‍ത്തിക്കുന്നത്‌, ആ സമുഹത്തിലെ സവിശേഷമായ ബോധങ്ങ ണ്‌. അനുഭവങ്ങളുടെ വെളിച്ചത്തിലും അതത്‌ കാലങ്ങളിലുണ്ടാകുന്ന തിരിച്ചുറിവുക ളിലൂടെയും ചില സദാചാരമൂല്യങ്ങള്‍ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്‌. സവിശേഷസന്ദര്‍ഭങ്ങളില്‍ ബാഹ്ൃമായ ഇടപെടലുകളുടേയും വൃക്ത്യനുദവങ്ങളുടേയും ഫലമായി പുതിയ മുല്ൃയബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. സമൂ ഹത്തിലെ അധീശശക്തികള്‍ അവരുടെ താല്പരുയങ്ങള്‍ക്കനുന്ധൃതമായ മുല്യസങ്കല്പ ങ്ങള്‍ ആവിഷ്കരിച്ച്‌ പ്രചരിപ്പിക്കാറുമുണ്ട്‌. അതത്‌ സമൂഹങ്ങളിലെ അധികാരഘടന യുടെ (പ്രത്യക്ഷവും പരോക്ഷവുമായ സാദ്ധൃതകളിലൂടെ ആ മൂല്യബോധത്തെ ജനങ്ങ ളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അധീശശക്തികള്‍ക്ക്‌ കഴിയുന്നു. സമൂഹം വെച്ചുപു ലര്‍ത്തുന്ന പൊതുവായ മൂലൃബോധത്തിനോട, കലഹിക്കുന്ന വൃക്തികളും. കൂട്ടായ്മ കളും അവരുടേതായ ചില മൂല്യ സങ്കല്പങ്ങള്‍ സ്വത്രത്രമായി ആവിഷ്കരിക്കാറുണ്ട. അധികാരഘടന (പ്രകൃത്യാ ന്ധീകരിച്ച ഗോത്രസമൂഹങ്ങള്‍ക്കും അവരുടേതായ അനുഭ വലോകത്തുനിന്‌ രൂപംകൊണ്ട മൂലൃബോധങ്ങള്‍ നിലനില്‍ക്കുന്നു. ദൈവക്രേന്തം, സമൂഹകോേന്ദിതം, വൃക്തിക്യേദിതം എന്ന നിലയില്‍ പഠന സൌകരത്ൃത്തിനുവേണ്ടി ഇവയെ സാമാസ്ൃമായി വേര്‍തിരിച്ച്‌ പഠിക്കാറുണ്ട്‌. ്ലീല്ലാ മേഖലകളിലും മനുഷ്യനെ ക്രേന്ദസ്ഥാനത്ത്‌ പരിഗണിച്ച്‌ അവന്‍ അഭിമു ഖീകരിക്കുന്ന പ്രശ്നങ്ങളെയും അനുഭവിക്കുന്ന പ്രയാസങ്ങളെയും സഹാനുഭൂതിയോടെ വീക്ഷിച്ച്‌ യുക്തിസഹമായി വിശകലനം ചെയ്യുകയും പ്രതീക്ഷയോടെ ജീവിക്കാന്‍ ആത്മ 2 വിശ്വാസം നല്‍കുകയും ചെയ്യുന്ന ദര്‍ശനങ്ങളും തത്ധശാസ്ര്തങ്ങളും സവിശേഷമായ ഒരു മൂല്യബോധത്തെ മുന്നോട്ടുവയ്ക്കുന്നു. മനുഷ്യനെ മനുഷ്യനാക്കിത്തിര്‍ക്കുന്ന ഘട കങ്ങളെ നിശ്ചയിച്ച അവനെ മറ്റു ജീവജാലങ്ങളില്‍നിന്നും ഉയര്‍ന്നവനാക്കി മാറ്റി, (്രപ ഞ്ചത്തിന്റെ നിയന്താവും രക്ഷിതാവുമായി കല്‍പിച്ച്‌, പെരുമാറ്റരീതികള്‍ യനിശ്ചയിച്ചുതി ലൂടെ, ഈ ദര്‍ശനങ്ങള്‍ ആവിഷ്കരിച്ച ധാരണകളാണ്‌ സാമാസ്യാര്‍ത്ഥത്തില്‍ മാനവി കത” എന്ന മൂല്ൃസങ്കലപം. മൂലയബോധങ്ങളെ സഹജീവികളുമായി പങ്കുവയ്ക്കുന്നതിനും വരുംതലമുറയ്ക്ക്‌ പ്കര്‍ത്തിവയ്ക്കുന്നതിനും കലയെയും സാഹിത്ൃത്തെയുമാണ്‌ സമൂഹം പ്രയോജന പ്പെടുത്താറുള്ളത്‌. വാമൊഴി പാരമ്പര്യം മുതല്‍ ആധുനിക മാധ്യമ സംസ്കാരം നില നില്‍ക്കുന്ന വര്‍ത്തമാനകാലം വരെ സമുഹത്തിന്റെ സമസതമണ്ഡലങ്ങളിലും “കഥ യുടെ സ്വാധീനം വളരെ വലുതാണ്‌. “പരിഷ്കൃത്‌നായ കാലം മുതല്‍ മനുഷ്യജീവി തത്തെ നിരന്തരം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മാനവികര എന്ന മുലുൃസങ്കല്‍പം കേര ീയ ജീവിതത്തിന്റെ സവിശേഷമായ ഒരു ചര്ര്രസന്ദരഭത്തില്‍ ചെറുകഥ എന്ന സാഹി തൃരൂപത്തില്‍ ആവിഷകൃതമായതിന്റെ വൃതിരിക്തതകളാണ്‌ ഈ പ്രബന്ധത്തിന്റെ അസേഷണവിഷയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം Miers ലോകത്തിലെ സജീവമായ ഒരു സാഹ്‌ തൃരൂപമാണ്‌ ചെറുകഥ. ലോകത്തിലെ ഇതരഭാഷകളിലെന്നപോലെ മലയാളഭാഷയിലും ചെറുകഥ എന്ന സാഹിത്ൃരൂപത്തിന്‌ ധാരാളം വായനക്കാരുണ്ട. അതാതുകാലങ്ങളിലെ സര്‍ഗാത്മകവും സാമൂഹകവുമായ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസ്ൃത മായി ഈ സാഹ്ത്ൃരൂപം പര്ണാമവിധേയമാകുന്നു. ളുത്തരം പരിണാമഘട്ടങ്ങളില്‍ കേള്‍ മുതരു കേള്‍ വരെയുള്ള കാലത്തെ കഥാസാഹിതൃത്തിന്റെ നവോത്ഥാനകാല'മെന്ന്‌ സാഹിത്യ ചരിര്രകാരന്മാര്‍ വിശേഷി പിച്ചിട്ടുണ്ട. ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ ജന്പപിയത്വവും ജനകീയതയും വര്‍ദ്ധിച്ചു കാലയളവുകുടിയാണ്‌ ഇത്‌. ഈ സവിശേഷചരിര്തസന്ദര്‍ഭത്തില്‍ ലോകത്തിലെ ഏറ്റവും പ്രപാരം കൂടിയ ഒരു മൂല്യബോധത്തിനെ ഏറ്റവും ജന്രപിയമായ ഒരു സാഹി തൃരുപം ആവിഷ്കരിച്ച രീതി അസ്വേഷിക്കുന്നത്‌ തികച്ചും (പ്രസക്തമാണ്‌. മാനവികതാമൂല്ൃയത്തിന്‌ ഭിന്നതലങ്ങളും സവിശേഷസ്ധഭാവങ്ങളും ഉണ്ടെങ്കിലും ഉദാരമാനവികത ഏന്ന സങ്കല്‍പം പാശ്ചാതൃയുക്തിബോധത്താല്‍ നിര്‍മ്മിക്കപ്പെട്ട ഒരു 3 ഏകകമാണ്‌. പാശ്ചാതൃചിന്ത കേരളീയ ജീവിതത്തെ നിര്‍ണ്ണായകമായും പ്രകടമായും സ്വാധീനിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങളിലാണ്‌ കേരളത്തിലും ഈ ആശയം കടന്നുവരുന്നത്‌. കേരളിയ സാഹചര്യത്തില്‍ മാനവികതയും പശ്ചോതൃ മാനവി കതാസങ്കല്പങ്ങളും പ്രചരിച്ച കാലഘട്ടത്തിനെ പൊതുവെ “കേരളീയ നവോത്ഥാനം” എന്നാണ്‌ ചരിത്രം വിശേഷിപ്പിക്കുന്നത്‌. സാഹിത്ൃരൂപങ്ങളിലും പരിവര്‍ത്തനങ്ങള്‍ സംഭ വിച്ച ഒരു കാലഘട്ടമായിരുന്നു ഇത്‌. ഏതൊരു സാഹ്തൃരൂപവും നിര്‍മ്മ്തിയുടെ ഘട്ടത്തിലും നിര്‍വഹണത്തിന്റെ ഘട്ടത്തിലും സ്വന്തം അസ്തിത്ധത്തെതന്നെയാണ്‌ നിരന്തരം അമ്വേഷിക്കുന്നത്‌. രൂപ്രക മവും ഭാവവിതാനവും തമ്മിലുള്ള പൊരുത്തമാണ്‌ ചെറുകഥയെ ചെറുകഥയാക്കി മാറ്റു ന്നത്‌. കഥയുടെ അനന്യമായ സവിശേഷാസ്തിത്വവും തനതായ ഭാവലോകം സൃഷ്ടി ക്കാനുള്ള കഴിവും തിരിച്ചറിഞ്ഞ്‌ കഥാരചന നടത്തിയ എഴുത്തുകാര്‍ സാഹിത്ൃലോ കത്ത്‌ സജീവമായ ഒരു സന്ദര്‍ഭമായിരുന്നു നവോത്ഥാന കാലഘട്ടം. ലോകനിലവാര ത്തിലുള്ള ചെറുകഥകള്‍ ഭാഷാസാഹിതൃത്തില്‍ രചിക്കപ്പെടുന്നത്‌ ഈ കാലഘട്ട ത്തിലാണ്‌ എഴുത്തുകാര്‍ക്ക്‌ ചില സാമുഹൃലക്ഷ്യങ്ങള്‍ നിര്‍വൂഹിക്കാനുണ്ടെന്ന വിശ്ചാ സവും അതിനനുസൃതമായ നിലപാടുകളും ചെറുക്ഥാരചനയില്‍ പ്രതൃക്ഷപ്പെടടു. എണ്ണ ത്തിലും ഗുണത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്ന ഈ കാലയളവിനെക്കുറിച്ച സാമാ നമായും സവിശേഷമായും നിരവധ്‌: പഠനങ്ങള്‍ നടനിട്ടുണ്ട. ആദൃകാലപഠനങ്ങളി ലെല്ലാം നവോത്ഥാനകാല കഥകളോടും ആ കാലഘട്ടത്തോടും ഉള്ള ആദരവും അടുപ്പ വുമാണ്‌ പഠിതാവിന്‌ അനുഭവപ്പെടുന്നത്‌. സാമുഹികരംഗത്തെന്നപോലെ സാംസ്‌കാ രത്കരംഗത്തും ആധുനികത പ്രതൃക്ഷപ്പെടട :960കേള്‍ മുതല്‍ നവോത്ഥാന മൂല്ൃബോധ ങ്ങളും രചനാസങ്കേതങ്ങളും പുനര്‍വിചിന്തനത്തിന്‌ വിധേയമായി. മുലൃനിരാസങ്ങളു ടേതായ വര്‍ത്തമാനകാലത്ത്‌ ഈ എഴുത്തുകാരെയും അവരുടെ രചനകള്ളെയും പ്രതി സ്ഥാനത്തുനിത്തി വിചാരണചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്‌. നവോത്ഥാന്രക മങ്ങളെല്ലാം പാശ്ചാതൃനിതിബോധത്തിന്യേതാണെന്നും ആ ക്രമങ്ങളെ സമൂഹത്തില്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നവോത്ഥാനകാല ചെറുക്ഷഥാകൃത്തുക്കള്‍ ചെയ്തത എന്നു മുള്ള ഒരാശയം സാഹിത്യ സാമുഹ്യ സംവാദങ്ങളില്‍ സജീവമാണ്‌. ചെറുകഥ എന്ന സാഹിത്യരൂപം പുതിയ ഗതിവേഗത്തെ സ്ഥ്കരിക്കാന്‍ നിരന്തരമായ അയേഷണത്തെ ലുമാണ്‌. സമചിത്തതയോടെയും യാഥാര്‍ത്ഥൃബോധത്തോടെയും സാഹിതൃപഠനത്തി ലേര്‍പ്പെടാനും സാംസ്കാരികവിശകലനം നിര്‍വൃഹിക്കാനുമാണ്‌ ഈ അന്വേഷണം 4 ലക്ഷ്യം വെക്കുന്നത്‌. വിസ്തൃതമായ ഒരു സാഹ്തൃസന്ദര്‍ഭത്തെ വിശകലനം ചെയ്യുന്ന തിനുള്ള പരിമിതി പരിഗണിച്ചാണ്‌ ആ കാലഘട്ടത്തിലെ ഒരു പരിച്ഛേദം എന്ന നില യില്‍ രണ്ടെഴുത്തുകാരെ സുക്ഷമസന്ദര്‍ഭത്തില്‍ പഠിക്കുന്നത്‌. കഥ എനന സാഹിത്ൃരു പ്ത്തെയും മാനവികരു എന്ന മുല്യബോധത്തെയും തുല്യപ്രാധാനൃത്തോടെ പര്ഗണി ക്കണമെന്ന്‌ ഈ പഠനം ലക്ഷൃംവെക്കുന്നു. കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബിക അന്തര്‍ജനം എന്നി ചെറുകഥാകൃത്തു ക്കള്‍ കഥ എന്ന സാഹിതൃരൂപത്തെ ഗാരവത്തോടെ സമിീപിച്ചവരാണ്‌. ഇവരുടെ തന്നെ നിരവധി കഥകള്‍ പ്രസിദ്ധീകൃതമായിടടുണ്ട. എല്ലാ രചനകളും കഥ എന്ന സാഹിതൃരു പത്തിനോട പൂര്‍ണമായും നീതി പുലര്‍ത്തുന്നവയുമല്ല. ഒരു സവിശേഷ സന്ദര്‍ഭത്തില്‍, സവിശേഷമുല്ൃത്തെ എപ്രകാരം ഉള്‍ക്കൊണ്ടു എന്നുള്ളതാണ്‌ അസ്വേഷണലക്ഷ്യം എന്ന തിനാരു: അതിനനുസൃതമായി ഇരുകഥാകൃത്തുക്കളുടേയും മുന്ന്‌ ചെറുകഥകള്‍ വീതം താരതമ്യം ചെയ്ത്‌ നിരീക്ഷണം നടത്തി നിഗമനത്തിലെത്തിച്ചേരുന്നതിനാണ്‌ പ്രായോ HANI ശ്രമിക്കുന്നത്‌. ഗവേഷണത്തിണ്റെ പ്രസക്തി മനുഷ്യന്റെ സമൂഹത്തിലുള്ള സ്ഥാനം പുനരനിര്‍വച്ച്ചുകൊണ്ടിതിക്കുന്ന ഈ കാലയളവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ മാനവികതയും പാശ്ചാത്യ പദ്ധതിയുടെ ഭാഗമായി വികസിച്ച നവോത്ഥാനവും. പാശ്ചാതൃബോധം നിരമ്മിച്ചെ ടുത്ത മനുഷ്യനില്‍നിന്ന്‌ പല ചേരുവകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു കരു തുന്നവരുണ്ട്‌. പാശ്ചാത്യ മാനവികത തന്നെ അപൂര്‍ണ്ണമോ അര്‍ത്ഥശുനയമോ ആണെന്ന വാദം ഉയരന്നുവരുന്നു. കേവല മാനവികതയില്‍നിന്നും വര്‍ഗ്ലാശരിതമാനവികതാബോ ധത്തെ വളര്‍ത്തിയ മാര്‍ക്സിയന്‍ ദര്‍ശനത്തെ കാലാനുസ്ൃതം വ്യാഖ്യാനിക്കുന്നതിന ഇന്‌ കഴിയാതെപോകുന്നു. ഗാന്ധിജിയും നെഹ്റുവും മുന്നോട്ടുവച്ച്‌ രാഷ്്രസങ്കല്‍പ ങ്ങള്‍ ഇന്നത്തെ ലോകസാഹചരൃത്തില്‍ പ്രസക്തമല്ല എന്ന ഒരു വാദം ഉയര്‍ന്നുവ രുന്നു. നവോത്ഥാനം എന്ന വാക്കിനെ പഴയ സംസ്കാരങ്ങളുടെ പുനരുത്ഥാനം എന്ന ആശയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമവും ഇന്ന്‌ നടന്നുവരുന്നു. പാശ്ചാത്യ വിദ്യാ ഭ്യാസത്തിന്റെയും പരമ്പരാഗത വിദ്യാഭ്യാസത്തിന്റെയും യുക്തികള്‍ മനുഷ്യന്‌ യോജി ക്കുന്നവയായിരുന്നില്ല എന്ന വാദവും നിലനില്‍ക്കുന്നു. പലതരത്തിലുള്ള ആധുനിക പ്രവണതകള്‍ സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടി 5 രിക്കുന്നു. മനുഷ്യനെ നിസ്സഹായനോ നീസ്സംഗനോ ആക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഈ ആധുനിക പ്രവണതകളില്‍ ഉണ്ടോ എന്ന സംശയം സ്വാഭാവികമാണ്‌. മൂല്യനിരാസത്തിന്ദേതായ ഈ അവസ്ഥ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്‌. വായനയ്ക്ക്‌ വിഘാതം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുയോഴും കഥ എന്ന സാഹിതൃരൂപത്തിന്‌ ഇന്നും സമൂഹത്തില്‍ സ്ഥാനമുണ്ട്‌. സമാഹൃതരുപത്തിലും, ആനുകാലിക പ്രസിദ്ധികരണങ്ങളിലും ആയി പുറത്തുവരുന്ന കഥകള്‍ വൃക്തിയെയും സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട. ബൃഹദാഖ്യനേ ങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു എന വിമരശനമതവും കഥ എന സാഹീ്ത്ൃരൂപ ത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നിരന്തരം സംസ്കരിച്ചു നിലനിര്‍ത്തേണ്ട ഒരു മൂല്യബോധം എന്ന നിലയില്‍ മാന വികതാമൂല്യത്തിന കഥയുമായുള്ള ബന്ധവും അതിന്റെ പ്രചാരത്തിനുള്ള സാധ്യതയും അയ്വേഷിക്കുന്നത്‌ എന്നും പ്രസക്തമാണ്‌. നവോത്ഥാനകാലക്ഷകകള്ളെക്കുറിച്ചും ഈ കാലയളവിലെ കഥാകാരനമാരെക്കുറിച്ചും നിരവധി പഠനങ്ങള്‍ പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട. സാമുഹൃപക്ഷപാതമാണ്‌ മുഖ്യം എന്ന്‌ വിശ്ധസിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ക്ഥാകാരന്മാരെ പൊതുവായി വിലയിരുത്താം നാണ്‌ ഇത്തരം പഠനങ്ങള്‍ സഹായകമാകുന്നത്‌. അതില്‍തന്നെ ചില പ്രത്ൃയയശാസ്ര്ത ങ്ങളോട പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിരുന്ന എഴുത്തുകാര്‍, ആ വാഗ്ദത്തതയോട കാണിച്ചു നീതിയെ മു൯നിര്‍ത്തിയും പഠനവിധേയരായിട്ടുണ്ട്‌. എന്നാല്‍ അത്തരത്തി ലുള്ള വിക്ഷണഗതികളുടെ പ്രതൃക്ഷന്ധാധിനം താരതമ്യേന കുറവാണെങ്കിലും കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബികാ അന്തര്‍ജനം എന്നീ എഴുത്തുകാര്‍ കഥ എന്ന സാഹി ത്ൃരൂപത്തിനോട നീതി പുലര്‍ത്തി മനുഷ്യനോടും സമൂഹത്തിനോടുമുള്ള അചഞ്ചല മായ കൂറും വിശ്വാസവും (പകടിപ്പിച്ചതെങ്ങനെയെന്ന അന്വേഷണം കൂടുതല്‍ പ്രസ ക്തമാണ്‌. പുനര്‍വായനകള്‍ക്കും പുതിയ മുലൃനിര്‍ണയത്തിനും ഇത്‌ പ്രയോജനപ്പെ ടും ഏന്നു കരുതുന്നു. നവോത്ഥാനകാലകഥകളെക്കുറിച്ച്‌ പൊതുവെയും, കാരൂര്‍ നീലകണ്ഠപിള്ള, ലളി താംബികാ അന്തര്‍ജനം എന്നിവരുടെ കഥകളെക്കുറിച്ച വിശേഷിച്ചും ചില പഠനങ്ങള്‍ നടന്നീട്ടുണ്ട. ഈ പൂര്‍വ്വകാലപഠനങ്ങളെക്കുറിച്ച്‌ പ്രബന്ധത്തിന്റെ ആമുഖത്തില്‍ പരാ മര്‍ശിച്ചിട്ടുണ്ട്‌. ഈ പഠനങ്ങളില്‍നിന്ന്‌ വൃത്ൃയസ്തമായി മാനവികതാമുല്യത്തെ 6 മുന്‍നിര്‍ത്തി ഈ എഴുത്തുകാരെ സൂക്ഷമസന്ദര്‍ഭത്തില്‍ പഠിക്കുന്നതിന്റെ പ്രസക്തിയും ഇവിടെ സൂചിപ്പിക്കുന്നു. ആധഖ്ദനശാസ്ത്രം, ശൈലീവിജ്ഞാനീയം എന്ന്‌ പഠനപദ്ധതികളുടെ സഹായ ത്തോടെ താരതമ്യ സാഹിത വിമര്‍ശനത്തിന്റെ രീതിശാസ്ത്രരപകാരം പഠനം നിര്‍വ ഹിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. മുല്യങ്ങളെക്കുറിച്ച്‌ പൊതുവേയും മാനേവികമുല്യങ്ങളെക്കുറിച്ച വിശേഷിച്ചും നിര വധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. മാനുഷിക മൂല്യങ്ങള്‍ ആപേക്ഷികമായി വിലയിരുത്തുന്ന മതതത്വശാസ്രതം, രാഷ്ദ്രീയതത്ധശാസ്രതം എന്നിവയിലും മാനവികതാ സങ്കലപം ചര്‍ച്ച ചെയ്തിട്ടുണ്ട. മൂല്യസങ്കലപങ്ങളെ വിലയിരുത്തുന്നതില്‍, ദാര്‍ശനിക്രഗന്ധങ്ങള്‍ ആണ്‌ പ്രഥമാകരം. ചെറുകഥാ സാഹിത്ൃത്തെക്കുറിച്ചു നടന്ന പഠനങ്ങളും, വിലയിരുത്തലുക കുമാണ്‌ സാഹിതൃരൂപത്തെ വിശദീകരിക്കാന്‍ സഹായകമാകുന്നത്‌. കാരൂര്‍ ന്ലകണ്ഠപ്പിള്ളയുടേയും ലളിതാംബികാ അന്തര്‍ജനത്തിന്വേയും കഥകള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ളതും സമാഹരിച്ചിടടുള്ളതുമാണ്‌. ഇവയെ പുരസ്ക്കരിച്ചും തിരസക്കരിച്ചുമുള്ള പുര്‍വൃകാല പഠനങ്ങളും (പ്രചാരത്തിലുണ്ട. സുക്ഷ്മപഠനത്തിന്‌ ഇവ യാണ്‌ സ്വീകരിക്കുന്നത്‌. പഠനവിധേയരാക്കുന്ന സാഹിത്ൃകാരയാരുടെ ജീവചരിത്രം, ആത്മകഥാംശമുള്ള ലേഖനങ്ങള്‍, മറ്റുവൃക്തികള്‍ അവരെക്കുറിച്ചു നടത്തുന്ന അനുസ്മരണങ്ങള്‍ എന്നിവ യാണ്‌ ദ്വിതീയാകാരമായി സ്വീകരിക്കുന്നത്‌. (IGRI DOIG ale ഈ ഗവേഷണ പ്രബന്ധത്തിന്‌ ആറ്‌ അധ്യായങ്ങളുണ്ട്‌. ആമുഖത്തില്‍ ഗവേഷ ണത്തിന്റെ ലക്ഷ്യം, പ്രസക്തി, വ്യാപ്തി എന്നിവ വിശദീകരിച്ചിടുണ്ട്‌. മൂല്യം എന്ന വാക്കിനെക്കുറിച്ച്‌ നിലനില്‍ക്കുന്ന വിവിധ സഃജമംല്പങ്ങള്‍ വിശദീക രിച്ച്‌ മാനവികത എന്ന മുല്യബോധത്തെ ഒന്നാമധ്യായത്തില്‍ നിര്‍വചിക്കുന്നു. മാനവി കതാമൂല്യത്തിന്റെ വൃത്ൃസ്തസങ്കല്‍പങ്ങളും പ്രകടന സവിശേഷതകളും ഈ അധ്യാ യത്തില്‍ വ്ൃക്തമാക്കുന്നു. ഭാരതീയ പശ്ചാത്തലത്തില്‍ ഈ സങ്കലപനത്തിന്റെ പൂര്‍വ കാല സ്വഭാവവും അനുക്രമമായ വികാസവും ഈ അധ്യായത്തില്‍ സൂപിപ്പിച്ചിട്ടുണ്ട. വൈദിക്കാലഘട്ടം മുതല്‍ക്കുള്ള മുല്യബോധത്തെയും മനുഷ്യസങ്കലപത്തെയും ഇവിടെ 7 വിശദീകരിക്കുന്നു. മനുഷ്യനും സമൂഹവും തമ്മില്‍ ന്ലനില്‍ക്കുന്ന ഉപകാരി-ഉപകാ രക ബന്ധത്തിന്റെ തുടര്‍ച്ചയായ മനുഷ്യസങ്കല്‍പത്തിന്റെ വികാസമാണ്‌ ഭാരതീയ മനു ഷ്സങ്കല്പം എന്ന ആശയവും ഇവിടെ വിശദീകരിക്കുന്നു. പാശ്ചാത്യ, അധിനിവേശ ത്തിനുശേഷം ഉണ്ടായ മാറ്റങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്‌. “ചെറുകഥ എന്ന സാഹിത്ൃരൂപത്തിന്റെ ഉത്ഭവവികാസ പരിണാമങ്ങളെ പൊതു വായി സുപിപ്പിച്ച്‌, അതിന്റെ ഭാഷാസാഹിതൃത്തിലെ വികാസപരിണാമങ്ങള്‍ രണ്ടാമ ധ്യായത്തിരു വിശദീകരിക്കുന്നു. കഥാസാഹിതൃത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം പ്രചാരത്തിലുള്ളതിനാലും, അതിന്റെ ആവര്‍ത്തനം അപ്രസക്തമാണെന്നതിനാലും ഈ പ്രബന്ധത്തിന്‌ നിദാനമായ വസ്തുതകളെ മാര്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു. “നവോത്ഥാനം” എന്ന സംപ്രത്യയം പ്രചരിച്ചു ലോകസാഹചര്യവും സവിശേഷ മായ കേരളീയ സാഹചര്യവുമാണ്‌ മൂന്നാമധ്യായത്തിന്റെ ആദൃഭാഗത്ത്‌ വിശദികരിക്കു ന്നത്‌. ഇത്‌ സാഹിത്ൃരുപങ്ങളെ സ്വാധീനിച്ചത്‌ ഏതു പ്രകാരത്തിലാണെന്ന്‌ തുടര്‍ന്ന്‌ വിശദീകരിക്കുന്നു. കേരളീയ നവോത്ഥാനത്തിന്റെ ബലദര്‍ബല്യങ്ങളെ കുറിച്ച്‌ നടന്ന സംവാദങ്ങള്‍ സംഗ്രഹിക്കുന്നതിന്‌ കേരളീയ നവോത്ഥാനത്തെ നിര്‍വൃചിക്കുന്നതിനും ഈ അധ്യായത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട. നവോത്ഥാനകഥയുടെ സവിശേഷതകളും അത്‌ രൂപംകൊള്ളാനിടയായ സാഹചര്യവും ആ ക്ഥകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഉണ്ടായ വിമരശനങ്ങളും വിലയിരുത്തുന്നതിനും ഈ അധ്യായത്തില്‍ ഈന്നതനല്‍കി യിട്ടുണ്ട്‌. കാരൂര്‍ ന്ലകണാപിള്ളയുടെ രചനാവീക്ഷണം രൂപംകൊണ്ട സാഹചരുവും അദ്ദേ ഹത്തിന്റെ സാഹിതൃസങ്കല്പങ്ങളും വിശദമായി പരിശോധിക്കുന്നതിനാണ്‌ നാലാം അധ്യായത്തില്‍ (ശ്രമിക്കുന്നത്‌. നിരൂപകന്മാരും സുഹൃത്തുക്കളും നടത്തിയ പരാമര്‍ശ ങ്ങളെ വിശദമായി സൂചിപ്പിച്ച കാരൂര്‍ എന്ന എഴുത്തുകാരന്റെ രചനാവ്ൃക്തിത്വം രൂപം കൊണ്ട സാഹചര്യത്തെ ഈ അധ്യായത്തില്‍ സമ്രഗമായി പരിശോധിക്കുന്നു. ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിതൃസംഭാവനകളെ കുറിച്ചു സജീവമായ പഠനങ്ങള്‍ ഇന്നും നടക്കുന്നുണ്ട. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, അവരുടെ കഥാലോ കത്തെ സാമാന്യമായി പരിചയപ്പെടുത്തി ഇരുകഥാകൃത്തുക്കളുടെയും രചനകളെ സുക്ഷ്മതാരതമ്ൃം ചെയ്യുന്നതിനാണ്‌ ആറാം അധ്യായത്തില്‍ ഈന്നല്‍ നല്‍കുന്നത്‌. ആധുനിക തിരുവിതാംകൂറിന്റെ രൂപീകരണത്തില്‍ പാശ്ചാത്യ ആധുനികതാബോധ 8 ത്തിന്റെ സ്വാധീനത്തെ വിലയിരുത്തുന്നതിനും ഇവിടെ ശ്രമിച്ചിട്ടുണ്ട. കഥകളുടെ സൂക്ഷ്മ താരതമ്ൃത്തില്‍നിന്ന്‌ എത്തിച്ചേരുന്ന നിഗമനങ്ങള്‍ വ്ൃക്തമാക്കുന്നതിനും ഇവിടെ ശ്രദ്ധി ച്ചിട്ടുണ്ട്‌. നവോത്ഥാനകാലകഥയെക്കുറിച്ച്‌ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ കഥയുടെ വര്‍ത്ത മാനകാല അവസ്ഥയുമായി ചേര്‍ത്തുവെച്ചു വിശകലനം ചെയ്യാനും മൂലയനിരാസചിന്ത യുടെ യുക്തിയും ഉറവിടവും വിശദീകരിക്കാനും ആറാം അധ്യായത്തില്‍ ശ്രദ്ധിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കഥ എന്ന സാഹിതൃരുപത്തിന്റെയും മനുഷ്യസങ്കല്പത്തി ന്റെയും കാലോചിതമായ വളര്‍ച്ചയെ നിരീക്ഷിക്കുന്നതിനും ഇവിടെ ശ്രമിച്ചിടടുണ്ട്‌. ഈ ഗവേഷണത്തിന്റെ സമകാലപ്രസക്തി ഡൃക്തമാക്കാനാണ്‌ ആറാമധ്യായത്തില്‍ ശ്രമിച്ചി ടുള്ളത്‌. ഓരോ അധ്യായത്തിന്റെയും വിശദീകരണകുറിപ്പുകള്‍ അതത്‌ അധ്യായങ്ങളുടെ അവസാനഭാഗത്താണ്‌ ചേര്‍ത്തിട്ടുള്ളത്‌. അമ്വേഷണത്തിന്റെ നിഗമനങ്ങള്‍ പ്രബന്ധത്തിന്റെ അവസാനദാഗത്ത്‌ ചേര്‍ത്തി ടുണ്ട്‌. സഹായക്രഗന്ഥങ്ങളുടെ പട്ടികയും ക്രമത്തില്‍ ചേര്‍ക്കുന്നതിന്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. വിശദപഠനത്തിന്‌ വിധേയമാക്കിയ ആറ്‌ കഥകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. TL. ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട നിഗമനങ്ങളും വസ്തുതകളും താഴെ പറയു നനവയാണ്‌. 4. മനുഷ്നെക്കുറിച്ചും, മനുഷ്ൃയന൯ മനുഷ്യനായിത്തിരുന്ന പ്രക്കയയെക്കുറ്ച്ചും പനരസ്തൃര്‍ക്കു, വിശിഷ്യാ ഓരതീയര്‍ക്ക്‌ സ്വന്തമായ ചില വീക്ഷണങ്ങള്‍ ഉണ്ടാ യിരുന്നു. താത്കാലികമോ സവിശേഷമോ ആയ ലക്ഷൃത്തിനപ്പുറം ആ വീക്ഷ ണങ്ങള്‍ നിലനിരക്കുന്നത്നാവശയമായ മുന്‍കരുതലുകള്‍ ഭാരതീയര സ്വീകരി ച്ചു. ആര്യവും വരേണ്യവുമായ ഈ വീക്ഷണങ്ങള്‍ എ.ഡി. എട്ടാം നൂറ്റാണ്ടുവരെ കാലോചിതമായി പരിഷകതിച്ചും കലാചിന്തകളാല്‍ പരിപോഷിപ്പിച്ചും നില നിര്‍ത്താന്‍ ശ്രദ്ധിച്ചു. ഈ ചിന്തകള്‍ക്ക്‌ സമാന്തരമായി ഭാരതത്തില്‍ പ്രാദേശിക സങ്കല്പങ്ങളും നിലനിന്നിരുന്നു. ഇന്ത്യയിലാകെ ആര്യന്മാര്‍ അധിവാസമുറപ്പിച്ചു തോടെ അവരുടെ മനുഷ്യവീക്ഷണവും പ്രാദേശിക വീക്ഷണങ്ങളും ഇടകലര്‍ന്ന്‌ ഒരു മനുഷ്യസങ്കല്പം രൂപപ്പെട്ടു. പാശ്ചാത്യര്‍ അവരുടെ നാടുകളിലെ മനുഷ്യസ ടംലപത്തെ അധിനിവേശം ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. സമൂഹത്തിനെ പലരീതിയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന അഭൃസ്തവിദൃയര്‍, പുരോഹിതര്‍, പടയാളികള്‍. വണിക്കുകള്‍, എന്നിവരിലൂടെ ഈ സങ്കല്‍പം (പ്ച രിപ്പിക്കുന്നതിന്‌ അവര്‍ ശ്രദ്ധിച്ചു. അധികാരഘടനയുടെ സൌകര്യങ്ങള്‍ ഉപയോ ഗപ്പെടുത്ത? ഇതിനെ വൃപേകുമാക്കാ൯ ഇവര്‍ ശ്രമിച്ചു. (പ്ാഛ്നകാല്ഠാതൊക്ടുള്ള ഓരത?യ മനുഷ്യ്വക്ഷണവും (്ഥാദേശ്ക (ദാവ്ഡ മരു ൮ ഫിന്തയും അശിത്വേശം ചെയ്ത പാശ്ചാത്ചമുടെ മനുഷ്യസങ്കല്ചവും ഇകെ ലര്‌ സൃഛ്ടിച്ചെടുത്തതാണ്‌ ഇരുപതാംനുറ്റാണ്ടങ്ലെ അഭ്യസ്തദ്ദ്യമായ കേര ഡാന്റെ മനുഷ്യസസങ്കല്പാ. 2. ഓരോകാലത്തും നിലനില്‍ക്കുന്ന സാമൂഹൃഘടന, അതിന്റെ നിലനിലപിനാധാ രമായതും അധികാരഘടനയ്ക്ക്‌ ആശാസ്ൃയമായതും പരിഷ്കൃതമെന്നു വിശ്ചസി ക്കുന്നതുമായ ചിട്ടകള്‍ക്കും പെരുമാറ്റരിതികള്‍ക്കും രൂപം നല്‍കും. ഇവയെ സാമാ സ്യാര്‍ത്ഥത്തില്‍ മൂല്യബോധം എന്നു വിശേഷിപ്പിക്കാം. സമൂഹഘടനയിലുണ്ടാ കുന്ന മാറ്റം മൂല്യസങ്കല്‍പങ്ങളേയും മാറ്റിക്കൊണ്ടിരിക്കും. ഏന്നാല്‍ മനുഷ്യനെയും അവന്റെ ജീവിതത്തേയും ഒരനുസ്ധുതിയായി നിരീക്ഷിച്ചാല്‍ ചില മുല്യസങ്കല്‍്പ ങ്ങള്‍ മനുഷ്യബോധത്തെ നിരന്തരം സ്വാധീനിക്കുന്നതായി കാണാം. മനുഷ്യനും മനുഷ്യനും തമ്മഃുലും അവന്‍ അധിവസിക്കുന്ന ഭുമി, ഇതര ജീവജാലങ്ങള്‍ തുടങ്ങി ഇടപെടേണ്ടിവരുന്ന മേഖലകള്ളെയും മു൯നീര്‍ത്തി ചില ചീട്ടകള്‍ക്കും പെരുമാറ്റ രീതികള്‍ക്കും സമൂഹം രൂപം നല്‍കും. ഘടനാപരമായ മറ്റം, ഈ ചീട്ടകളെ സ്വാധി നിക്കുമെങ്കിലും ഘടന മാറുമ്പോഴും ചിട്ടകള്‍ മാറുന്നതിന്‌ കൂടുതല്‍ സമയമെടു ക്കും. മാറുന്ന കാലത്തിനും, സാമൂഹികബോധത്തിനുമനുസരിച്ച്‌ മനുഷ്യന്‌ തന്നെ പുനനിരവേചിക്കാനും ആത്മവിശാസത്തോടെ ജീവിക്കാനും സഹായകമായ മൂല്യ ബോധങ്ങള്‍, മാനവികമുല്യത്തില്‍ ഉള്‍പ്പെടുന്നു. മുല്യൃസജംലപങ്ങള്‍ക്ക്‌ പൊതു വായ ചില അടിസ്ഥാനമുണ്ടെങ്കിലും കാലദേശപ്രമാണങ്ങള്‍ക്കനുസരിച്ച്‌ (പത്യ ക്ഷികരണങ്ങള്‍ വൃത്ൃസ്തമാകും. മാനവികത, മൂലൃചിന്തയുടെ ക്രേദ്രസ്ഥാന ത്തുവരുന്നത്‌ മദ്ധ്യകാലത്തിന്റെ അവസാനഘട്ടത്തിലാണ്‌. പാശ്ചാത്യാധിനിവേ ശമാണ്‌, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനവികതയെ മൂല്യചിന്തയുടെ ക്രേന്ദ സ്ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌. ക്രൈസ്തവചിന്തയുടെ സങ്കുചിതവും വിശാലവു 10 മായ എല്ലാ ചര്‍ച്ചകളിലും മനുഷ്യനു സജീവമായ ഒരു പരിഗണനാവിഷയമായിരു ന്നു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം തീവ്രമായ ദൈവ, സ്വര്‍ഗ്ഗസഭം ല്പങ്ങള്‍ ഉപേക്ഷിച്ചു. മനുഷ്യന്‍ ദൈവസ്ൃഷ്ടിയാണെന്ന വിശ്ചാസത്തില്‍ ഉറച്ചു നിന്ന്‌, ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുവെന്ന്‌ ക്രൈസ്തവത പ്രചരിപ്പിച്ചു. ദൈവസ്വര്‍ഗ്ഗ സങ്കല്പങ്ങളോടൊപ്പം മനുഷ്യനും ഭൂമിയും തുല്യ,പാധാനൃത്തോടെ പരിഗണിക്കപ്പെട്ട. “ഭുമ?യിമെ ന്വാന്ധ്കളായ മനുഷ്യതുടെ മ്വര്തിത്വ്ള്ലാത്മ കൂട്ടായ്മയാണ്‌ മാന വികരത എനാ സങ്കക്പം പത്ത്രാഞ്ചാം മുറ്റാങ്ടോടെ ക്രൈകമ്പ്രവത വളര്‍ത്ത്‌ തും വ്വ രാജ്യങ്ങള്‌ ആശ്പത്യം ഉറപ്പ്‌, പാശ്ഥാത്ൃയശക്ത്‌കശ്‌ അശ്കാ രഘടരയുടെയും വദ്യാഭ്യാസത്താന്റെയും മതറശ്ഥാസത്തിന്റെയും സഹായ ത്തോടെ പ്രചതിപ്്ച്ചതുമാണ്‌. 3, മൂല്യബോധത്തെ സൃഷടിക്കുന്നതിലും (്രചതിപ്പിക്കുന്നതിലും സംഹരിക്കുന്ന ത്ത്ലും കലയും സാഹി്ത്ൃവും സുപ്രധാനമായ പങ്കുവഹാക്കുന്നു. അതാതു കാല ഘട്ടത്തിലെ പ്രചാരമേറിയ സാഹിത്ൃജനുസുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ മുല്യസങ്കല്പങ്ങളേയും അതിന്റെ പ്രതൃക്ഷികരണങ്ങളെയും വിശകലനം ചെയ്യാന്‍ കഴിയും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്ൃരൂപങ്ങളിലൊന്നായ ചെറുകഥ മാന വികത എന്ന മൂല്യബോധത്തെ ഗൌരവപൂര്‍വം കൈകാര്യം ചെയ്ത്ജുണ്ട്‌. പാശ്ചാ ത്യാധിപത്ൃത്തിന്റെ ഫലമായി മലയാളസാഹിതൃത്തില്‍ (പചാരം നേടിയ ചെറു കഥ മാനവികതയെ സൂക്ഷമാര്‍ത്ഥത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിവൃത്തം, രൂപ ഘടന, പാര്രചിര്തണം, ആഖ്യാനം, ഭാഷാശൈലി എന്നിവയിലെല്ലാം മനുഷ്യാഭി മുഖമായ വളര്‍ച്ചയാണ്‌ മലയാള ചെറുകഥയുടെ ചര്ത്രം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയുക. ആദ്ധകാലം മുത്‌ ആശഗുന്്കകമഥലം വരെ വായനക്കാരുടെ അഭിരുഛ്കളെ നമ്യ തച്ച്‌ സിലത്തിക്കുനനാ ചെറുകഥ എല്ലാക്കാലത്തും മരുഷല്യമൊ അനുടാവപുര്‍വം വ്കള്‍്ക്കാനും ആസഗഹത്മാനുസതിച് വളരാനും സഹായിച്ചു. ആഗഗഹങ്ങളെ രുപ പ്ലെടുത്തുന്നത്ത്ലും അഭിഗമ്യമാക്കുനാത്ത്ലും അധ്‌കാരഷഘടതനെയുടെ സ്വാഥ്‌നം റ്മിരീണ്ണായക്മാണെദ്ത്‌ ജനങ്ങളെ ബ്ഥാദധ്യപ്പെടുത്തുനത്ത്ത്‌ ചെറുകഥ മുഖ്യമായ 33 പങ്ുവഹഫ്‌ചു. ഇതര സാഹി്ത്യതുപങ്ങളെ അപേക്ഷക മാന്കതാബോഥത്തെ സമര്ത്ഥമായും സ്ധാരിത്ഥക്മായും കൈകാര്യം ചെയ്തത്‌ ചെറുകഥ എസ സാഹ്‌ തൃരുപ്മാണ്‌. മലയാള സാഹ്‌ത്യത്ത/്‌ലെ സ്ഥ്ത്ത്യും വ്യത്യസ്തമല്ല 4. നിലനിന്നിരുന്ന സ്യ്രദായികമുല്ൃയബോധങ്ങളില്‍നിന്ന മലയാളി വഴിമാറുന്നത്‌ ഇരുപതാംനൂറ്റാണ്ടിന്റെ ആദൃദശകങ്ങളോടെയാണ്‌. സാമൂഹികജിവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിരവധി മാറ്റങ്ങള്‍ നടന്നത്‌ ഈ കാലഘട്ടത്തിലാണ്‌. ചരിര്തകാരന്മാര്‍ നവോത്ഥാനകാലഷട്ടം എന്നു വിശേഷിപ്പിച്ചിരുന്ന ഈ സന്ദര്‍ഭ CHONG നവോത്ഥാനത്തെ സൃഷ്ടിക്കുന്നത്‌, പാശ്ചാത്യ കൊളോണിയല്‍ ആധിപ തൃത്തിന്റെ താല്പര്യങ്ങളാണ്‌. കൊളോണിയല്‍ പൂഷണം നിലനിര്‍ത്തുന്നതിനും പാശ്ചാത്ൃവിധേയത്വം ബലപ്പെടുത്തുന്നതിനുമാണ്‌ ആ താല്പര്യങ്ങള്‍ ഈന്നല്‍ നല്‍കിയത്‌. മനുഷ്യനെയും പൊതുസമുഹത്തേയും കൈകാര്യം ചെയ്യുന്നതിനാ വശ്യമായ “ഉദാര മാനവികത” എന്ന സങ്കല്പം ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാ ണ. ഇതിലൂടെ മലയാളി “പരിഷ്കൃത മെന്ന്‌ പാശ്ചാതൃര്‍ ബോദ്ധയപ്പെടുത്തിയ ചിന്താ ധാരകളെ സ്വീകരിച്ചു. പാശ്ചാത്യര്‍ ലോകത്തു നടത്തിയ രാഷ്ദ്രീയവും സാംസ്‌കാ രികവുമായ അധിനിവേശത്തെ അതിനു വിധേയരായ ജനതയെക്കൊണ്ട്‌ ശരിയാ ണെന്നു സമ്മതിക്കാനുള്ള ഒരു നിഗുഡത്യന്തമായിരുന്നു ഉദാരമാനവികത എന്ന ആശയം. അടിമരാജ്യങ്ങളിലെ ജനങ്ങളേക്കാള്‍ വിജ്ഞരും നിതിമാ൯മാരും കരു ത്തുള്ളവരും അവിടെ ഭരിച്ചിരുന്ന ഭരണാധികാരിയേക്കാശ പ്രജകളുടെ ഉന്നമന ത്തില്‍ താല്പര്യമുള്ളവരും തങ്ങളാണെന്ന്‌ അവരെ ബോദ്ധ്യപ്പെടുത്താന്‍ ഈ കാഴ്ചപ്പാടിലൂടെ അവര്‍ (ശദ്ധിച്ചു. പാശ്ചാത്യാധികാരഘടനയും പാശ്ചാത്യ ക്രെൈസ്രവ മതബോധവും നിലനില്‍പിന്‌ പരസ്പരം ആശ്രയിക്കുകയും, നിന്ദ മായ കാരുങ്ങളില്‍ പോലും പരസ്പരം സഹായിക്കുകയും ചെയ്തു. ഈ കാലഘ ടുമറണണ്‍ മലയാളിയുടെ മനുഷ്യസങ്കലപത്തേയും മുല്യബോധത്തേയും പുന്നദ്രക്മീക രിച്ചത്‌. പാശ്ചാത്യ സ്ൃഷഭ്‌യായ ഉദാര്മാനഥ്കത മമമുഷ്യനും ദൈവവും തമ്മ്ലുകൂള ബന്ധത്തെ മനുഷ്യനു സഹായകമായ വ്ധം പുനര്‍ന്രര്‍്വഛ്ക്ചു. (aichi Gl Mea ശിക്കാനുള്ള വസ്തുവമ്ക കൈകാര്യം ചെയ്താനും ചുഷണം ചെയ്യാസും ഉള്ള വര ദാദമാണെനാ സങ്കച്ചം വളര്‍ത്തി ചുക്കമായ കാലസങ്കച്ചത്തെ രേഖ്മയമാ ഗാന (്രദ്ധിച്ചു. കാലം മുന്നോട്ടു സഞ്മതക്കുണ്നുവെത്തും അതിന്റെ ലക്ഷ്യം പു 34 ഗത? ആണെന്തും ഛിന്തിക്കാര്‍ മുപതിച്പ്‌്ച്ചു. ശാസ്ധ്തയമായ യുക്ത്‌ബങ്ോമം വളര്‍ത്മാസും അദ്വുമരേദായും മനുഷ്യനെ ദ്പപാത്സാഹ്‌ച്ച്‌ച്ചു്‌. 5. ഉദാരവും കേവലവുമായ മാനവികതയെ അതാര്‌ പ്രദേശങ്ങളിലെ മൂത്തേസാഹ ചരൃവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ യത്നിച്ചത്‌ മാര്‍ക്സിയന്‍ ദര്‍ശന മാണ്‌. സാമാജ്യത്വം മുതലാളിത്തത്തിന്റെ വികസിത ഘട്ടമാണെന്നും മുതലാ ളിത്ത വയവസ്ഥ പുഷണാധിഷ്ഠിരതമാകയാല്‍ അവര്‍ മുന്നോട്ടുവെക്കുന്ന ആശയ ഗതികള്‍ ചുഷണതാലല്‍്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നതാണെനും മാര്‍ക്സി യന്‍ ദര്‍ശനം പ്രചരിപ്പിച്ചു. മാരകമ്പ്യന്‍ ദര്‍ശനത്തിന്റെ സാംസകാരിക ഇടചെട്്ത്‌ നേത്യത്വം നത്ക/യ ചുരോഗ്മരനമ്സപാഹ്‌ത്യ(പസ്ഥാനം കേവലമാനദ്്കതയ്ത്നത്‌സ്ന്‌ UBQUGMODIM വ്കതയുലേക്ക്‌ മാനവ്‌കത്ഥബോധത്തെ വളര്‍ത്ത്‌. വശദഗ്ഗാൃ്്ത മാനദഷ്കതാ ബോധം കേരക്ക്യസമുഹത്തെ ന്ന്രീണ്ണായകമായ? സ്ഥാഗ്‌സിച്ചു. ഇതരസങ്കല്ച ങ്ങള്‌ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച്മ്ലെങ്ക്‌ലും. സ്പോഷ്യഷ്ന്ു വ്യഥ? സത്തിന്റെ ചേസ്ഥപദ്ധത്്കള്ലുടെ ആ ആശയത്തെ പ്രധാനമായും പ്രചത്‌ച്ഛച്ച്ത്‌ ചെറുകഥ എസ സാഹ്ത്ൃതുപമാണ്‌. 6. നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രചാര്മുണ്ടായിരുന്ന സാഹിത്യരൂപം ചെറു കഥയാണ്‌. നവോത്ഥാനചിന്തയുടെ മുഖ്യ്രചാരകന്‍ ചെറുകഥാകുത്തായിരുന്നതി നാല്‍ പാശ്ചാതൃമുല്യബോധത്തേയും മനുഷുയസങ്കല്പത്തേയും അവര്‍ സ്വാശീക രിച്ചതും പുന്ഃസുൃഷ്ടിച്ചതും മാനവികതാപഠനത്തിലെ പ്രധാനപ്പെട്ട മേഖലയാണ്‌. പാശ്ചാത്യ വ്ദ്യാഭ്യാസത്ത്മ്റെയും മദ്ധ്യകാലാറ്ത്യത്ത്ലെ ക്രകമത്പതവതയുടെയും സ്ഥാനം ന്ധാഭാഥ്കമായും നാറേോത്ഥാനകമ്ല ചെറുകഥാക്ൃയത്മുകള്ക്ത്‌ ഉണ്ടാ യിരുത്തു. എന്മാത്‌ സഹജമായ ഛ്ത്താശേഷ്മ്‌കൊകങ്ങും മനസ്കത ല്സമായ്‌ ക്ട WIGJIM BICOTWALS (BIWLAYDID DM AMA WAIT ്രപരണയാജും ചുരോശഗ്മന സാഹിത്ൃ;പസ്ഥാനം ഉരയര്‍ത്ത്യ ദാര്ഗന്‌കഛ്ത്തയുടെ സ്ഥാഗ്നം കൊണ്ടും അവര്‍ ജ്‌്‌ച്്രുനന കാലഘട്ടത്തിലെ മുരര്‍്ത്തമായ ഭത്ത്ക്സധാഹചത ഞ്ളാഥും കൊക്ളാണ്മ്യത്‌ മധോരത്ഥാന സങ്കല്ചത്മെയും മാനദ്കതാമ്മോശ ത്തെയും വ്യതിരേകരിത്ത്യ്ലാണ്‌ നവോത്ഥാന ചെറുകഥാഷൃയത്തുകശ്‌ സഥ്കത്‌ 33 7. പാശ്ചാതൃ അധികാരഘടന മുന്നോട്ടുവയ്ക്കുന്ന നവോത്ഥാനപദ്ധതിയില്‍ ചില അപകടങ്ങള്‍ അടങ്ങിയിടടുണ്ടെന്ന നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ കരു തി. കേശ മുതല്‍ 6 കേശ വരെയുള്ള മലയാള ചെറുകഥയുടെ കാലയളവിനെ നവോത്ഥാനകാലം എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി ഒരു ഏകകമായി സ്വീകരി ക്കാവുന്നതാണ്‌. നിരവധി ആന്തരവൈരുദ്ധ്യങ്ങള്‍ കണ്ടെത്താമെങ്കിലും മനുഷ്യ സഭംല്പത്തിലും മാനവികതാമുല്യബോധത്തിലും ഈ എഴുത്തുകാര്‍ സമാനമായ പില വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തി. പാശ്ചാത്യ മാനവികതാബോധത്തില്‍ ഉള്‍ക്കൊ ണ്ടിരിക്കുന്ന അബദ്ധധാരണകളെയും അപകടങ്ങളെയും ക്രാന്തദര്‍ശികളായ ഈ എഴുത്തുകാര്‍ കഥകങള്ലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിച്ചു. അവ താഴെപ്പറയുന്നവയാണ്‌. * മനുഷ്നും ദൈവവും തമ്മിലുള്ള ബന്ധം സമ്യഗ്മാണ്‌ എസ്സ്‌ ഒ്കസ്തവ ദര്‍ശ്തം കരുതുകയും പ്രചതിപ്ചക്കുകയും ചെയ്തു. തങ്ങളുടെ അശ്കാരഘടനെയുടെ തില ദ്മില്‍പ്ലി്സ്‌ ആഗാത്മായത്‌ എന്ന നിലയ്ക്കാണ്‌ പാശ്ചാത്യം ദൈവബ്മന്ഥത്തെ സാമ്ൃഗമായി ച്ര്രകത്ച്ച(ത്‌. എന്നാല്‍ ഇത്‌ മാനവ്കതാബോഥധത്ത്‌ന്‌ THAAD Ol aI ആശയം ഇവര്‌ മുന്നോട്ടുവക്.ു. ചൊദ്യം ചെയ്യാതെ ദൈവത്തെയും വിധിയെയും സ്ഥ്കതിക്കുണമെന്ന കാഴ്ചപച്ലാട്‌ ഇവര്‍ അംഗ്‌കതിച്ിള മനുഷ്യനും ദൈവവും തമ്മ്‌ുള്ള ബം ആദ്ധ്യാത്ത്കതകത്ത/ത്‌ സമ്രഗമ്ഥകാമെങ്ങ്കും (ഥയോഗ്‌കതലത്ത്ത്‌ ഐച്ഛികമാണൊന്ന്‌ DUG HOO? * ANAL To (ath{OlBjo OAMLYRE NINDS HOrdathIOs AGA CUAOICHD)}o വന്ോഗത്ത്ന്വ്തുമാണെന്ന മാരണ പാശ്ഥാത്യമബങേഥം മുസ്നോക്ടുവച്ചു. (്രഥക്യു OOOO DIGS ഭുമ്യും വൃക്ഷങ്ങളും സസ്ധ്യലതാദ്‌കക്ടും എല്ലാം പത്‌ഗണ്‌ ക്പ്ലൈട്ക്‌രുന്നു. പഫഥദ്മ്സത്തെ എത്ത്‌ര്‍്ത്മ ക്രൈസ്തവത (്രക്യത?്‌ ആരാശ്‌ക്കാ നുള്ള അത്ഭുതവസതുവളു എന്നാണ്‌ പയിച്തിക്കാന്‌ ശ്രമിച്ചത്‌. (്രക്ൃത്ത്യെ കിഴ്പ്ലെ! ടുത്മാനും സംരകഷിക്കാനുമുക്ള അവകാശം മനുഷ്യനുണ്ട്‌ അവള്‍ .പചതിച് എ. ഈ ഛ്റ്താഗതിയോട നവ്വേത്ഥാനകാല ചെറുകഥാകൃത്ത്‌ സന്ഥ്ചെയ്തിള്ല; മകം മനുഷ്യനും ഇതര ജവഘാലങ്ങളും എല്ലം ഭുമ്7യുടെ അവകാശ്‌കളുാ ണെന്ന്‌ മലയാളിയെ ഓത്മ്മച്പെടുത്ത്യത്‌ നവോത്ഥാനകാല ചെറുകഥയാണ്‌. * ആരാധനയുടെ സന്ദര്‍്ഭത്മ്‌ലാണ്‌ മനുഷ്തും ദൈവവും തമ്മിലുള്ള ആത്മം വാദം പുരണ്ണമാകുന്നതെസ്ന്‌ പാശ്ഥത്ചര്‍ കരുതി. എന്നാല്‍ സഹമജ്വ്ഷ്‌യോടുള്ള 34 ബന്ധം ദൈവസ്സാന്തിദധ്യത്തെ ഓര്ക്കും ഓരമ്മപ്പെടുത്തലും ആകണമെന്ന്‌ ഈ കഥാകാരത്മാര്‍്‌ ഓരര്‍മ്മ്പ്പ്ച്ചുകൊണ്ട്‌രുന്നു. 8. ഏതൊരു മുലയബോധുയഡും ഒരു നിശ്ചിത സാമുൂഹയഘദനയുടെ ഉല്പന്നമാണ്‌. നവോത്ഥാന കാലഘട്ടത്തിലെ മുല്യബോധം നാടുവാഴിത്ത സാമ്പത്ത്ക സാമൂ ഹൃഘടനയുടെയും മുതലാളിത്ത സാമൂഹൃഘടനയുടെയും സങ്കിീരണ്ണമായ ഒരു സമ്മിശ്രമായിത്തിര്‍ന്നത്‌ ഈ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്ന. നവോത്ഥാനപദ്ധതി പാശ്ചാത്യ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഉലപന്നമാകരുതെന്നും തദ്ദേശമായ സാമുഹ്യ വ്യക്ത വീക്ഷണത്തിന്ദേതാകണമെന്നും ഇവര ആഗ്രഹിച്ചു. നവോ ത്ഥാനകാല ചെറുകഥാകാരയാര ഒരു ഏകകമായി പരിഗണിക്കപ്പെടുമ്പോഴും കാരൂരും ലളാതാംബികയും ചില മേഖലകളില്‍ വേവ്ട്ടുന്ല്‍ക്കുന്നു. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്‌, പൊന്‍കുന്നം വര്‍ക്കി, എസ്‌.കെ. പൊറ്റെ ക്കാട്‌ എന്നി നവോത്ഥാന ചെറുകഥാകൃത്തുക്കള്‍ BIAS TO (a KO CUBIC UY Ores ളോട പ്രതിബദ്ധത കാണിച്ചവരായിരുന്നു. ഈ എഴുത്തുകാര്‍ക്ക്‌ ലഭിച്ച ശിക്ഷണ ങ്ങള്‍ കാരൂരിനും ലളിതാംബികയ്ക്കും ലഭിച്ചിരുന്നില്ല. എങ്കിലും ഉദാരമാനവിക താസങ്കലപത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെ ത്രിച്ചറിയുന്നതിന്‌ മറ്റുള്ളവ രേക്കാള്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. പരിവര്‍ത്തനവിധേയമാകുന്ന സമൂഹത്തിലെ യാഥാരത്ഥ്യങ്ങളെ നിയ്രന്തണങ്ങ ളില്ലാതെ വിലയിരുത്താന്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. കടന്നുവരുന്ന നവമൂ ലൃക്രമത്തെ അതീവതാല്പര്യമോ അങ്ങേയറ്റത്തെ അവജ്ഞയോ കൂടാതെ സ്മീക രിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. തങ്ങള്‍ക്ക്‌ ലഭിച്ച ആധുനികവിദ്യാഭ്യാസത്തെ വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്യാന്‍ ഇവര്‍ തയ്യാറായി. അറിവിന്റെ പരിമിതികള്‍ സ്വാഭാവികമല്ല, സ്വാര്‍ത്ഥ താല്പര്യങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന്‌ ഇവര്‍ മനസ്സിലാക്കി. ആസ്ുധതണം, വികസനം, പുരോഗതി എന്നിവയെ എല്ലാം നിരണ്ണയിക്കുന്നതും നിശ്ചയിക്കുന്നതും അധികാരഘടനയുടെ താലല്‍്പര്യങ്ങളാണെന്ന്‌ ഇവര്‍ ചിന്തിച്ചു. ശാസ്രതത്തിന്റെ അനിയ്യരന്തിതമായ വളര്‍ച്ച “മനുഷ്യരെ “മനുഷ്യന്‍” നിയന്ത്രി കഴുന്ന സ്ഥിതിയിലെത്തിക്കുമെന്നും ആ മനുഷ്യന്‍ പരിഷകൃതനും പാശ്ചാത്ൃരീ 15 തിയാല്‍ ചിട്ടപ്പെടുത്തപ്പെട്ടവനും “പുരുഷനും” ആയിരിക്കുമെന്ന്‌ ഇവര്‍ ഭയപ്പെട്ടു. മറ്റ്‌ നവോത്ഥാന സാഹിതൃകാരന്മാര്‍ പുറമെനിന്നാണ്‌ സ്രതീയെ നോക്കിക്കണ്ട ത്‌. സ്യതിയുടെ അകത്തുനിന്ന്‌ പുറത്തേക്കുവരുന്ന വികാരവിചാരങ്ങള്‍ക്കു ചെവി കൊടുക്കാന്‍ ഈ എഴുത്തുകാര്‍ തയ്യാറായില്ല. കരുത്തും തന്റേടവുമുള്ള സ്രതിക ഹാപാ്രതങ്ങളെ ബാഹൃവര്‍ണ്ണനകള്ളെക്കൊണ്ടല്ല ആന്തരഗരവം എടുത്തുകാണിച്ച്‌ ര്രദ്ധേയകളാക്കിമാറ്റാന്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. നാടുവാഴിത്തമുല്യങ്ങളാല്‍ ചൂഷണത്തിന്‌ വിധേയമായിരുന്ന സ്ത്രീത്വം നവമു തലാളിത്തബോധങ്ങളുടെ കടന്നുവരവോടെ ഇരട്ടചചൂഷണത്തിന്‌ വിധേയമാകു ന്നുവെന്ന്‌ ഇവര്‍ കഥകളിലൂടെ വിശദീകരിച്ചു. നവോത്ഥാനചിന്തയും പുനരുത്ഥാ നചിന്തയും തമ്മിലുള്ള സംഘര്‍ഷത്തെ തിരിച്ചറിയുകയും ജാഗ്രത പുലരത്താന്‍ സമൂഹത്തോട നിരന്തരം പറയുകയും ചെയ്തു. സാംസ്കാരികാധിനിവേശം എന്ന പ്രവണതയെയും അതിന്റെ പ്രക്യകളെയും ഈ എഴുത്തുകാര്‍ നേരത്തെ തിര ച്ചറിഞ്ഞു. 9. നവോത്ഥാനാനന്തര മലയാള ചെറുകഥ ആധുനികം എന്ന വിശേഷണത്തിന്‌ അര്‍ഹ മാണ്‌. പാശ്ചാത്യ ആധുനികതാബോധമാണ്‌ കഥയുടെ രൂപഭാവങ്ങളെ സ്വാധീ നിച്ചുത. ഈ കാലഘട്ടത്തെ പ്രാഥമികഘട്ടമെന്നും ലിതീയഘട്ടമെന്നും വര്‍ത്തമാ നകാലഘട്ടമെന്നും വേര്‍തിരിച്ചു വിലയിരുത്തുന്നതാണ്‌ ഉചിതം. ആധുനകതയുടെ ആദ്യഘട്ടം നവോത്ഥാന കഥാകാരന്മാരുടെ രചനാവിക്ഷ ണത്തിന്റെ ആരോഗ്യകരമായ തുടര്‍ച്ചയാണ്‌. എന്നാല്‍ സാമൂഹൃജീവിതത്തിലെ കര്‍മ്മനിരതനായ മനുഷ്യനെ ക്രമേണ മാറ്റ്ന്രത്തി ഏകാകിയായ മനുഷ്യനെ അവതരിപ്പിക്കാനാണ്‌ ഈ കാലഘട്ടം ശ്രമിച്ചത്‌. മൂല്യങ്ങളെ സംശയദൃഷ്ടയഠ വീക്ഷിച്ചു ഇവര്‍ അവയെ തിരസ്കരിക്കാനുള്ള (പ്രവണതകള്‍ക്ക്‌ തുടക്കം കുറിച്ചു. പ്ല സാഹചര്യങ്ങളാല്‍ നിസ്സഹായനായ മനുഷ്യന്റെ ആത്മവിശ്വാസത്തെ കഥ കള്‍ പ്രതികൂലമായി ബാധിക്കാനാരംഭിച്ചു. എന്നാല്‍ ആധുനികതയുടെ രണ്ടാമത്തെ ഘട്ടം നവോത്ഥാനകാല കഥ സൃഷ്ടിച്ച മനുഷ്യനെ ഇല്ലാതാക്കാനാണ്‌ മറ്റു സാഹിതൃരൂപങ്ങളോടൊപ്പം അവയേക്കാള്‍ ത്രവമായി യത്നിച്ചുത്‌. 16 മലയാള ചെറുകഥയിലെ ഈ കാലഘട്ടത്തിലെ ആധുന്ക്പപവണതകശ മനുഷ്യ നില്‍നിന്ന്‌ മനുഷ്യനെ ഇല്ലായ്മചെയ്യാനും മുല്ൃസങ്കലപങ്ങളെ പൂര്‍ണ്ണമായി തിര സ്കരിക്കാനും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതിരുന്നത്‌ നവോത്ഥാനകാല കഥാ കാരന്‍ സ്വീകരിച്ചു ജാധ്നതകൊണ്ടാണ്‌. വരത്തമാനകാലഷഘട്ടം കഥയെ കുടുതല്‍ ഗാരവത്തലെടുക്കുകയും നവോ ത്ഥാനകാലകഥ പുര്‍ത്തികരിക്കാത്ത സങ്കല്പങ്ങളെ പുര്‍ത്തീകരിക്കാനും ആ കഥ യിലെ മനുഷ്യസങ്കലപത്തില്‍ പങ്കാളിയാകാന്‍ കഴിയാതെപോയ മനുഷ്മുരെ അതി ലേക്കു കൂട്ടിച്ചേര്‍ക്കുന്നതിനും ശ്രദ്ധിക്കുന്നു. ,്പരതിമാനവികത മനുഷ്മുസങ്കല്പ ത്തിന്റെ പൂര്‍ണ്ണുതക്കുവേണ്ടിയുള്ള അന്വേഷണമാണ്‌. മൂലൃബോധത്തോട ശക്ത മായി! പ്രതികരിക്കുന്ന സാഹ്തൃരുപം എന്ന ന്ലയല്‍ ചെറുകഥ ഇന്നും സജി! വമാണ്‌. സി.പി. ചിര്രഭാനു 37 ആമുഖം സാമൂഹ ബന്ധത്തിലെ സവിശേഷഘടകങ്ങളില്‍ ഒന്നാണ്‌ മനുഷ്യന്‍ വെച്ചുപു ലര്‍ത്തുന്ന മൂല്യസങ്കല്പങ്ങള്‍. മനുഷ്യന്‍ മനുഷ്യനോടും, ഇതരജീവജാലങ്ങളോഴടും പ്രകൃതിയോടും ഇടപെടുന്നതിലുള്ള വിധിവിലക്കുകളാണ്‌ ഈ മൂല്യങ്ങളുടെ പ്രകാശ നങ്ങള്‍. ഒരു സവിശേഷസമൂഹത്തിലെ മുല്യചിന്തക്കും അതിന്റെ പ്രതൃക്ഷീ്കരണ ത്തിനും ആധാരമായി വര്‍ത്തിക്കുന്നത്‌, ആ സമൂഹത്തിലെ സവിശേഷമായ ബോധങ്ങ ളാണ്‌. അനുഭവങ്ങളുടെ വെളിച്ചത്തിലും അതത്‌ കാലങ്ങളിലുണ്ടാകുന്ന തിരിച്ചറിവുക ളിലൂടെയും ചില സദാചാരമൂല്യങ്ങള്‍ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട. സവിശേഷസന്ദര്‍ഭങ്ങളില്‍ ബാഹ്ൃമായ ജടപെടലുകളുടേയും വൃക്ത്ൃയനുഭവങ്ങളുടേയും ഫലമായി പുതിയ മൂല്യബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. സമു ഹത്തിലെ അധിശശക്തികള്‍ അവരുടെ താല്പര്യങ്ങള്‍ക്കനുന്ധൃതമായ മുല്യസങ്കല്‍പ ങ്ങള്‍ ആവിഷ്കരിച്ച (്രചരിപ്പിക്കാറുമുണ്ട്‌. അതത്‌ സമൂഹങ്ങളിലെ അധികാരഘടന DOS (AID AHA പരോക്ഷവുമായ സാദ്ധൃതകളിലൂടെ ആ മൂല്യബോധത്തെ ജനങ്ങ BOS CAG അടിച്ചേല്‍പ്പിക്കാന്‍ അധീശശക്തികള്‍ക്ക്‌ കഴിയുന്നു. സമൂഹം വെച്ചുപു ലര്‍ത്തുന്ന പൊതുവായ മുല്യബോധത്തിനോട്‌, കലഹിക്കുന്ന വ്യക്തികളും, കൂട്ടായ്മ കേളുഠ അവരുടേതായ ചില മൂല്യ സങ്കല്‍പങ്ങള്‍ സ്വത്രത്രമായി ആവിഷ്കരിക്കാറുണ്ട. അധികാരഘടന (്രകൃത്യാ ന്ധികരിച്ച ഗോയേതസമുഹങ്ങള്‍ക്കും അവരുടേതായ അനുഭ വലോകത്തുനിന്ന്‌ രൂപംകൊണ്ട മുല്യബോധങ്ങള്‍ നിലനില്‍ക്കുന്നു. ദൈവക്രേനിതം, സമൂഹക്രേന്ദിതം, വൃക്തിക്രേദിതം എന്ന നിലയില്‍ പഠന സാഈകര്ൃത്തിനുവേണ്ടി ളവയെ സാമാന്യമായി വേര്‍തിരിച്ചു പഠിക്കാറുണ്ട. എല്ലാ മേഖലകളിലും മനുഷ്യനെ ക്രേന്ദസ്ഥാനത്ത്‌ പരിഗണിച്ച്‌ അവന്‍ അഭിമു ഖീകരിക്കുന്ന പ്രശ്നങ്ങളെയും അനുഭവിക്കുന്ന പ്രയാസങ്ങളെയും സഹാനുഭൂതിയോടെ 1 വീക്ഷിച്ച്‌ യുക്തിസഹമായി വിശകലനം ചെയ്യുകയും പ്രതിക്ഷയോടെ ജീവിക്കാന്‍ ആത്മ വിശ്വാസം നല്‍കുകയും ചെയ്യുന്ന ദര്‍ശനങ്ങളും തത്ധശാസ്ര്രങ്ങളും സവിശേഷമായ ഒരു മുല്യബോധത്തെ മുനോട്ടുവയ്ക്കുന്നു. മനുഷ്യനെ മനുഷ്യനാക്കിത്തിീര്‍ക്കുന്ന ഘട കങ്ങളെ നിശ്ചയിച്ചു അവനെ മറ്റു ജീവജാലങ്ങളില്‍നിന്നും ഉയര്‍ന്നവനാക്കി മാറ്റി, പ്രപ ഞ്ചത്തിന്റെ നിയന്താവും രക്ഷിതാവുമായി കല്‍പിച്ച്‌, പെരുമാറ്റരീതികള്‍ നിശ്ചയിച്ചുതി ലുടെ, ഈ ദര്‍ശനങ്ങള്‍ ആവിഷ്കരിച്ച ധാരണകളാണ്‌ സാമാസ്യാര്‍ത്ഥത്തില്‍ മാനവി കത എന്ന മുല്യൃസമല്പം. മൂലയബോധങ്ങളെ സഹജീവികളുമായി പങ്കുവയ്ക്കുന്നതിനും വരുംതലമുറയ്ക്ക്‌ പകര്‍ത്തിവയ്ക്കുന്നതിനും കലയെയും സാഹിത്ൃത്തെയുമാണ്‌ സമൂഹം (പ്രയോജന ഒപ്പടുത്താറുള്ളത്‌. വാമൊഴി പാരമ്പര്യം മുതല്‍ ആധുനിക മാധ്യമ സംസ്കാരം നില നില്‍ക്കുന്ന വര്‍ത്തമാനകാലം വരെ സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും “കഥ” യുടെ സ്വാധീനം വളരെ വലുതാണ്‌. പരിഷ്കൃത നായ കാലം മുതല്‍ മനുഷ്യജീവി തത്തെ നിരന്തരം സ്വാധിനിച്ചുകൊണ്ടിരിക്കുന്ന മാനവികരു എന്ന മുല്ൃസങ്കല്‍പം കേര ളീയ ജീവിതത്തിന്റെ സവിശേഷമായ ഒരു ചര്ത്രസന്ദരഭത്തിരു ചെറുകഥ എന്ന സാഹി തൃരൂപത്തില്‍ ആവിഷ്കൃതമായതിന്റെ വൃതിരിക്തതകളാണ്‌ ഈ പ്രബന്ധത്തിന്റെ അന്വേഷണവിഷയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ലോകത്തിലെ സജീവമായ ഒരു സാഹി തൃരൂപമാണ്‌ ചെറുകഥ. ലോകത്തിലെ ഇതരഭാഷകളിലെസപോലെ മലയാളഭാഷയിലും ചെറുകഥ എന്ന സാഹിതൃരുപത്തിന്‌ ധാരാളം വായനക്കാരുണ്ട്‌. അതാതുകാലങ്ങളിലെ സര്‍ഗാത്മകവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസ്ധൃത മായി ഈ സാഹിത്യരൂപം പരിണാമവിധേയമാകുന്നു. 2 ഇത്തരം പരിണാമഘട്ടങ്ങളില്‍ 1930കശള്‍ മുതല്‍ 1960കശ വരെയുള്ള കാലത്തെ കഥാസാഹിതൃത്തിന്റെ നവോത്ഥാനകാല മെന്‌ സാഹിത്യ ചര്ര്രകാരന്മാര്‍ വിശേഷി പ്പിച്ചിട്ടുണ്ട. ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ ജന്പപിയത്ചവും ജനകീയതയും വര്‍ദ്ധിച്ച കാലയളവുകൂടിയാണ്‌ ഇത്‌. ഈ സവിശേഷചരിര്രസന്ദര്‍ഭത്തില്‍ ലോകത്തിലെ ഏറ്റവും (പ്രചാരം കൂടിയ ഒരു മൂല്യബോധത്തിനെ ഏറ്റവും ജന്രപിയമായ ഒരു സാഹ്‌! തൃരൂപം ആവിഷ്കരിച്ച രീതി അന്വേഷിക്കുന്നത്‌ തികച്ചും പ്രസക്തമാണ്‌. മാനവികതാമുല്യത്തിന്‌ ഭിന്നതലങ്ങളും സവിശേഷന്ധഭാവങ്ങളും ഉണ്ടെങ്കിലും ഉദാരമാനവികത എന്ന സങ്കല്പം പാശ്ചാത്യയുക്തിബോധത്താല്‍ നിരര്‍മ്മിക്കപ്പെട്ട ഒരു ഏകകമാണ്‌. പാശ്ചാതൃചിന്ത കേരളീയ ജീവിതത്തെ നിര്‍ണ്ണായകമായും പ്രകടമായും സ്വാധീനിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്ൃദശകങ്ങളിലാണ്‌ കേരളത്തിലും ഈ ആശയം കടന്നുവരുന്നത്‌. കേരളീയ സാഹചര്യത്തില്‍ മാനവികതയും പാശ്ചാത്യ മാനവി കതാസങ്കല്പങ്ങളും (്രചരിച്ച കാലഘട്ടത്തിനെ പൊതുവെ “കേരളീയ നവോത്ഥാനം എന്നാണ്‌ ചരിത്രം വിശേഷിപ്പിക്കുന്നത്‌. സാഹ്തൃരൂപങ്ങളിലും പരിവര്‍ത്തനങ്ങള്‍ സംഭ വിച്ചു ഒരു കാലഘട്ടമായിരുന്നു ഇത്‌. ഏതൊരു സാഹീതൃരൂപവും നിര്‍മ്മിതിയുടെ ഘട്ടത്തിലും ന്രവൂഹണത്തിന്യെ ഘട്ടത്തിലും സ്വന്തം അസ്തിത്ധത്തെതന്നെയാണ്‌ നിരന്തരം അസപവേഷിക്കുന്നത്‌. രൂപ്രക മവും ഭാവവിതാനവും തമ്മിലുള്ള പൊരുത്തമാണ്‌ ചെറുകഥയെ ചെറുകഥയാക്കി മാറ്റു സത്‌. കഥയുടെ അനന്യമായ സവിശേഷാസ്തിത്വവും തനതായ ഭാവലോകം സൃഷ്ടി ഷഓാനുള്ള കഴിവും തിരിച്ചറിഞ്ഞ്‌ കഥാരചന നടത്തിയ എഴുത്തുകാര്‍ സാഹ്ത്ൃയലോ കത്ത്‌ സജീവമായ ഒരു സന്ദര്‍ഭമായിരുന്നു നവോത്ഥാന കാലഘട്ടം. ലോകനിലവാര ത്തിലുള്ള ചെറുകഥകള്‍ ഭാഷാസാഹിതൃത്തില്‍ രചിക്കപ്പെടുന്നത്‌ ഈ കാലഘട്ട ത്തിലാണ്‌ എഴുത്തുകാര്‍ക്ക്‌ പില സാമൂഹൃലക്ഷ്യങ്ങള്‍ നിര്‍വൃഹിക്കാനുണ്ടെന്ന വിശ്വാ 3 സവും അതിനനുസൃതമായ നിലപാടുകളും ചെറുകഥാരചനയില്‍ പ്രതൃക്ഷപ്പെട്ടു. എണ്ണ ത്തിലും ഗുണത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്ന ഈ കാലയളവിനെക്കുറിച്ചു സാമാ സൃമായും സവിശേഷമായും നിരവധി പഠനങ്ങള്‍ നടനമ്തിട്ടുണ്ട. ആദൃകാലപഠനങ്ങളി ലെല്ലാം നവോത്ഥാനകാല കഥകളോടും ആ കാലഘടുടത്തോടും ഉള്ള ആദരവും അടുപ്പ വുമാണ്‌ പഠിതാവിന്‌ അനുഭവപ്പെടുന്നത്‌. സാമൂഹികരംഗത്തെസപോലെ സാംസ്‌കാ രികരംഗത്തും ആധുനികത പ്രത്ൃക്ഷപ്പെട്ട 190േകള്‍ മുതരഃ നവോത്ഥാന മൂല്യബോധ ങ്ങളും രചനാസങ്കേതങ്ങളും പുനര്‍വിചിന്തനത്തിന്‌ വിധേയമായി. മൂല്യനിരാസങ്ങളു ദേതായ വര്‍ത്തമാനകാലത്ത്‌ ഈ എഴുത്തുകാരെയും അവരുടെ രചനകളെയും പ്രതി സ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്ന സ്ഥിതി നിലനിരുക്കുന്നുണ്ട. നവോത്ഥാനയക മങ്ങളെല്ലാം പാശ്ചാതൃനിതിബോധത്തിന്നേതാണെന്നും ആ ക്രമങ്ങളെ സമൂഹത്തില്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ ചെയ്തത്‌: എന്നു മുള്ളു രൊശയം സാഹിത്യ സാമൂഹയ സംവാദങ്ങളില്‍ സജീവമാണ്‌. ചെറുകഥ എന്ന സാഹിത്യരൂപം പുത്യ ഗതിവേഗത്തെ സ്വീകരിക്കാനു നിരന്തരമായ അമ്വേഷണത്തി ലുമാണ്‌. സമചിത്തതയോടെയും യാഥാര്‍ത്ഥൃബോധത്തോഭെയും സാഹിതൃപഠനത്തി ലേര്‍പ്പെടാനും സാംസകാരികവിശകലനം നിര്‍വൃഹിക്കാനുമാണ്‌ ഈ അന്വേഷണം ലക്ഷ്യം വെക്കുന്നത്‌. വിസ്തൃതമായ ഒരു സാഹിത്ൃസന്ദര്‍ഭത്തെ വിശകലനം ചെയ്യുന്ന തിനുള്ള പരിമിതി പരിഗണിച്ചാണ്‌ ആ കാലഘട്ടത്തിലെ ഒരു പരിച്ഛേദം എന്ന നില യില്‍ രണ്ടെഴുത്തുകാരെ സുക്ഷമസന്ര്‍ഭത്തില്‍ പഠിക്കുന്നത്‌. കഥ എന്ന സാഹിത്ൃരു പത്തെയും മാനവികത എന്ന മുലൃയബോധത്തെയും തുല്യര്രാധാസൃത്തോടെ പരിഗണി ക്കണമെന്ന്‌ ഈ പഠനം ലക്ഷ്ൃംവെക്കുന്നു. കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബിക അന്തര്‍ജനം എന്നി ചെറുകഥാകൃത്തു 59ശ്‌ കഥ എന്ന സാഹിത്യരൂപത്തെ ഗരവത്തോടെ സമീപിച്ചവരാണ്‌. ഇവരുടെ തന്നെ 4 നിരവധി കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട. എല്ലാ രചനകളും കഥ എന്ന സാഹിതൃരൂു പത്തിനോട പൂര്‍ണമായും നീതി പുലര്‍ത്തുന്നവയുമല്ല. ഒരു സവിശേഷ സന്ദര്‍ഭത്തില്‍, സവിശേഷമുല്യത്തെ ഏപ്രകാരം ഉള്‍ക്കൊണ്ടു എന്നുള്ളതാണ്‌ അയേഷണലക്ഷ്യം എന്ന തിനാല്‍ അതിനനുന്ധൃതമായി ഇരുകഥാകൃത്തുക്കളുടേയും മുന്ന്‌ ചെറുകഥകള്‍ വീതം താരതമ്യം ചെയ്ത്‌ നിരീക്ഷണം നടത്തി നിഗമനത്തിലെത്തിച്ചേരുന്നതിനാണ്‌ പ്രായോ ഗികമായി ശ്രമിക്കുന്നത്‌. ഗവേഷണത്തിന്റെ പ്രസക്തി മനുഷ്യന്റെ സമൂഹത്തിലുള്ള സ്ഥാനം പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ മാനവികതയും പാശ്ചാത്യ പദ്ധതിയുടെ ഭാഗമായി വികസിച്ചു നവോത്ഥാനവും. പാശ്ധാതൃബോധം നിരമ്മിച്ചെ ടുത്ത മനുഷ്യനില്‍നിന്ന്‌ പല ചേരുവകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഏന്നു കുരു തുന്നവരുണ്ട. പാശ്ചാത്യ മാനവികരു തന്നെ അപൂര്‍ണ്ണമോ അര്‍ത്ഥശുനൃയമോ ആണൌൌ വാദം ഉയര്‍ന്നുവരുന്നു. കേവല മാനവികതയില്‍നിന്നും വര്‍റ്റാശ്രിതമാനവികതാബോ ധത്തെ വളര്‍ത്തിയ മാര്‍ക്സിയന്‍ ദര്‍ശനത്തെ കാലാനുസൃതം വ്യാഖ്യാനിക്കുന്നതിന്‌ ഇന്ന്‌ കഴിയാതെപോകുന്നു. ഗാന്ധിജിയും നെഹ്റുവും മുന്നോട്ടുവച്ചു രാഷ്ദ്രസമംല്പ ങ്ങള്‍ ഇന്നത്തെ ലോകസാഹചരൃയത്തില്‍ പ്രസക്തമല്ല എന്ന ഒരു വാദം ഉയര്‍ന്നുവ രുന്നു. നവോത്ഥാനം എന്ന വാക്കിനെ പഴയ സംസ്കാരങ്ങളുടെ പുനരുത്ഥാനം എന്ന ആശയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമവും ഇന്ന്‌ നടന്നുവരുന്നു. പാശ്ചാത്യ വിദ്യാ ഭ്യാസത്തിന്റെയും പരമ്പരാഗത വിദ്യാഭ്യാസത്തിന്റെയും യുക്തികള്‍ മനുഷ്യന്‌ യോജി ക്കുന്നവയായിരുന്നില്ല ഏന്ന വാദവും നിലനില്‍ക്കുന്നു. പലതരത്തിലുള്ള ആധുനിക പ്രവണതകള്‍ സമൂഹത്തിനെ സമസ്തമണ്ഡലങ്ങളിലും ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടി രിക്കുന്നു. മനുഷ്യനെ നിസ്സഹായനോ നീസ്സംഗനോ ആക്കാനുള്ള ബോധപൂര്‍വ്വമായ 5 ശ്രമങ്ങളും ഈ ആധുനിക പ്രവണതകളില്‍ ഉണ്ടോ എന്ന സംശയം സ്വാഭാവികമാണ്‌. മൂല്യനിരാസത്തിന്റേതായ ഈ അവസ്ഥ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്‌. വായനയ്ക്ക്‌ വിഘാതം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും കഥ എന്ന സാഹിത്ൃരുപത്തിന്‌ ഇന്നും സമൂഹത്തില്‍ സ്ഥാനമുണ്ട്‌. സമാഹൃതരുപത്തിലും, ആനുകാലിക പ്രസിദ്ധികരണങ്ങളിലും ആയി പുറത്തുവരുന്ന കഥകള്‍ വ്യക്തിയെയും സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്‌. ബൃഹദാഖ്യനേ ങ്ങളുടെ കാലം കഴിഞ്ഞിതിക്കുന്നു ഏന്ന വിമശേനമരുവും കഥ എന്ന സാഹിതൃരുപ ത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നിരന്തരം സംസ്കരിച്ച നിലനിര്‍ത്തേണ്ട ഒരു മുലൃബോധം എന്ന നിലയില്‍ മാന വികതാമുല്യത്തിന്‌ കഥയുമായുള്ള ബന്ധവും അതിന്റെ പ്രചാരത്തിനുള്ള സാധ്യതയും അന്വേഷിക്കുന്നത്‌ എന്നും പ്രസക്തമാണ്‌. നവോത്ഥാനകാലകഥകളെക്കുറിച്ചും ഈ കാലയളവിലെ കഥാകാരന്മാരെക്കുറിച്ചും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിടടുണ്ട. സാമൂഹൃപക്ഷപാതമാണ്‌ മുഖ്യം എന്ന്‌ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ക്ഥാകാരനമാരെ പൊതുവായി വീലയിരുത്താ നാണ്‌ ഇത്തരം പഠനങ്ങള്‍ സഹായകമാകുന്നത്‌. അതില്‍തന്നെ ചില പ്രത്യയശാസ്യത ങ്ങളോട പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിരുന്ന എഴുത്തുകാര്‍, ആ വാഗ്ദത്തതയോട കാണിച്ചു ന്തിയെ മുന്‍നിര്‍ത്തിയും പഠനവിധേയരായിട്ടുണ്ട. എന്നാല്‍ അത്തരത്തി ലുള്ള വിക്ഷണഗത്കളുടെ പ്രതൃക്ഷന്ധാധിനം താരതമ്യേന കുറവാണെങ്കലും കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബികാ അന്തര്‍ജനം എന്നി എഴുത്തുകാര്‍ കഥ എന്ന സാഹി തൃരൂപത്തിനോട നീതി പുലര്‍ത്തി മനുഷ്യനോടും സമൂഹത്തിനോടുമുള്ള അചഞ്ചല മായ കൂറും വിശ്വാസവും പ്രകടിപ്പിച്ചതെങ്ങനെയെന്ന അമ്വപേഷണം കൂടുതല്‍ പ്രസ 6 ക്തമാണ്‌. പുനര്‍വായനകള്‍ക്കും പുതിയ മൂല്യനിരണയത്തിനും ഇത്‌ പ്രയോജനപ്പെ ടും എന്നു കരുതുന്നു. പൂര്‍വ്വകാല പഠനങ്ങള്‍ നവോത്ഥാനകാലകഥകള്ളെക്കുറിച്ച്‌ പൊതുവെയും, കാരൂര്‍ നീലകണ്ഠപിള്ള, ലളി താംബികാ അന്തര്‍ജനം എന്നിവരുടെ കഥകളെക്കുറിച്ച്‌ വിശേഷിച്ചും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഡോ. സെല്‍വരാജ്‌ താപസ്‌ കേരള സര്‍വകലാശാലയിലെ ഡോ. ബെഞ്ചമിന്റെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിച്ച ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ “കാരു രിന്റെ കല” ഏന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട. എം. ഗോവിന്ദന്റെ പ്രതാധിപതൃത്തില്‍ മദിരാശിയില്‍നിന്‌ പുറത്തിറങ്ങിയിരുന്ന സമീക്ഷ എന്ന ആനുകാലികം കാരൂര്‍ കഥകളെക്കുറിച്ച സംഘടിപ്പിച്ചു സിംപോസിയ ത്തില്‍ അവതരിപ്പിക്കപ്പെടട പ്രബന്ധങ്ങള്‍ “കാരൂരിന്റെ കഥാലോകം” എന്നപേരില്‍ സമാ ഹരിച്ച്‌ പ്രസിദ്ധികരിച്ചിട്ടുണ്ട. ഡോ. എം.എം. ബഷീര്‍ എഡിറ്റുചെയ്ത “കാരൂര്‍ കഥാപഠനം” കാരൂരിന്റെ പില കഥകളെ മുന്‍നിര്‍ത്തി പില്ക്കാല യുവകഥാകൃത്തുക്കളും നിരൂപകരും നടത്തുന്ന നിരീ കഷ്ണങ്ങളാണ്‌. കാരൂര്‍ കഥകള്‍ക്കു ജി. കുമാരപ്പിള്ള, എം. അചറ്നുതന എന്നിവര്‍ എഴുത്്യ അവ താരിക്കള്‍ ശ്രദ്ധേയങ്ങളാണ്‌. കാരൂരിന്റെചിലകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത്‌ പ്രസിദ്ധികതിച്ചു സന്ദര്‍ഭത്തില്‍, ആ കൃതിക്ക്‌ ഡോ. എം. ലീലാവതി എഴുതിയ ഏട ഥല്‌ എന്ന അവതാരിക ശ്രദ്ധേയമാണ്‌. “ഓര്‍മ്മകള്‍ ചന്നഗന്ധംപോലെ എന്ന പുസ്തകം കാരൂരിന്റെ മകളും ക്ഥാകാരിയുമായ ബി. സരസ്വതി അച്ഛനെക്കുറിച്ച്‌ ഏഴുതിയ സ്മരണകളാണ്‌. “കാരൂര്‍” (സ്മരണകളും പഠനങ്ങളും? എന്ന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുസ്തകം, അദ്ദേഹത്തിന്റെ വൃക്തിജീവിതത്തേയും പ്രവര്‍ത്ത നമണ്ഡലത്തേയും പരിചയപ്പെടുത്തുന്നു. “കാരൂര്‍, കഥയുടെ രാജശില്പി” ഏന്ന നവ രംഗം നടരാജന്റെ ലഘുപഠനം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിടടുണ്ട്‌. സുകുമാര്‍ അഴിക്കോടിന്റെ വാധ്യാരും കഥാകാരനും അയ്യപ്പപണിക്കരുടെ “കാരൂ രിന്റെ കഥാശിലപം', ഏം. ഗംഗാധരന്റെ വാസ്തവം, യാഥാര്‍ത്ഥ്യം, സത്യം കാരൂര്‍ക്കഥ കളില്‍, കെ.എസ്‌. നാരായണപ്പിള്ളയുടെ “കഥാകാരനായ കാരൂര്‍' എന്നീ ലേഖനങ്ങളും ഉവിടെ സ്മരണീയമാണ്‌. ലളിതാംബികാ അന്തര്‍ജനത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഷഘോഷാവസരത്തില്‍ അത്‌ നുവേണ്ടി രൂപീകരിച്ച ആഘോഷക്കമ്മറ്റി! 1969 വരെ നടന്ന പഠനങ്ങള്‍ സമാഹരിച്ച്‌ “അന്തര്‍ജനം ഒരു പഠനം” എന്ന പേരില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്‌. ലളിതാംബികാ അന്തര്‍ജ നത്തിന്റെ തെരഞ്ഞെടുത്ത കഥ്‌' കള്‍ക്ക്‌ കെ. സുര്യേദേ൯ എഴുത്യ “അന്തര്‍ജനത്തിന്റെ ഷഥാലോകം' ഏന്ന അവതാരക ഏതൊരു പഠിതാവിന്വേയും സവിശേഷ്ശദ്ധയാകര്‍ഷി ക്കുന്നു. “ആത്തേമ്മാരുടെ കഥകള്‍” എന്ന പേരില്‍ എം.ആര്‍. ച്ര്ദശേഖരന്‍ എഴുതിയ ലേഖനവും “(്രൂശിതമായ ജീവിതത്തിന്റെ കാഥിക” എന്ന പേരിരു ഡോ. എം. ലീലാ വതി എഴുതിയ ലേഖനവും അത്‌ രചിക്കപ്പെട്ട കാലഘട്ടത്തില്‍ ശ്രദ്ധേയങ്ങളായിരുന്നു. എന്‍.കെ. രവീന്ദ്രന്റെ “സ്രതീവിമോചനത്തിന്റെ പ്രശ്നങ്ങള്‍ - എഴുത്തുകാരിയുടെ സംഭാ വനകളെ ആസ്പദമാക്കിയുള്ള പഠനം” ഏന്ന ജടലെ ഗവേഷണപ്രബന്ധവും കേരള പഠനങ്ങള്‍ ദര (പ്രസിദ്ധീകരിച്ചു അമ്മമാരുടെ സങ്കടങ്ങള്‍ ലളിതാംബിക അന്തര്‍ജന 8 ത്തിന്റെയും മാധവിക്കുട്ടിയുടെയും കഥകളില്‍ എന്ന ലേഖനവും അന്തര്‍ജനത്തിന്റെ കഥകളെ സമ്രഗ്പഠനത്തിന്‌ വിധേയമാക്കുന്നു. സച്ചിദാനന്ദന്റെ ഒരന്തര്‍ജനത്തിന്റെ പുറം ലോകങ്ങള്‍ എന്ന ലേഖനവും (മാതൃഭൂമി ആഴ്ചപ്പതിപ്പ, 2009 മെയ്‌ 9, പുസ്തകം 37, ലക്കം 8) കെ.പി. ശങ്കരന്റെ മറക്കുട തകര്‍ത്ത ഭാവന്‌ (ദേശാഭിമാനി വാരിക, ലക്കം 44, പുസ്തകം 40, 2009 മാര്‍ച്ച്‌ 29) എന്ന ലേഖനവും അവരുടെ ജനശതാബ്ദി വര്‍ഷ ത്തിന്റെ ഭാഗമായി പുറത്തുവന്നതാണ്‌. മേല്‍സൂപിപ്പിച്ച പഠനങ്ങളെല്ലാം ഭാഷാസാഹിത്ൃത്തിന്‌ മുതല്‍കൂട്ടാണെങ്കിലും മാനവികത എന്ന മൂല്യത്തിന്റെ പരയോഗപരിസരങ്ങളുമായി ബന്ധപ്പെടുത്തി വിലയിരു ത്തുമ്പോള്‍ അപൂര്‍ണമാണ്‌. കാരൂര്‍ നീലകണ്ഠപിള്ളയും ലളിതാംബിക അന്തര്‍ജനവും അവരുടെ രചനാ സങ്ക ല്പങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വ്ൃക്തമാക്കിയിട്ടുണ്ടെങ്കിലും അവയെ പൂര്‍ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. ഒരു മൂല്യത്തെ ആസ്പദമാക്കിയുള്ള ഈ പഠനം സ്ധ്മ്പദായിക പഠന്രകമങ്ങള്‍ക്കും അപ്പുറം പോകാന്‍ സഹായകമാകും. MEAL Lo താരതമൃപഠനത്തിന പ്രാധാന്യം നല്‍കി തുല്യജോഡികള്‍ അപഗ്രഥിച്ച്‌ നിഗമന ത്തിലെത്തുന രീതിയാണ്‌ ഈ പ്രബന്ധത്തിര സ്വീകരിച്ചിടടുള്ളത്‌. തുലൃജോഡികളെ കണ്ടെത്തുന്നതിലും ഭാഷാരിതിയുടെ വിശകലനത്തിലും, ഘടനാപരമായ സവിശേഷ തകള്‍ പരിശോധിക്കുന്നതിലും, പാരതച്രതണത്തലെ സമാനതകളും വൃതിരിക്തതകളും വിലയിരുത്തുന്നതിലും താരതമ്യ സാഹ്ത്യ വിമര്‍ശനത്തിന്റെ സ്ദ്ധാന്തങ്ങളും സമീ പനരീതികളും പാലിക്കുന്നതിന്‌ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട. ആഖ്യാനശാസ്രതത്തിന്റെയും ശൈലീവിജ്ഞാനത്തിന്റെയും സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്‌. ഒരു ഗവേഷണ പ്രബന്ധത്തിന്റെ രീതി പി൯തുടരുന്നതിലും ശരദ്ധിച്ചിട്ടുണ്ട്‌. ആകരസാമ്ര്കള്‍ മൂല്യങ്ങളെക്കുറിച്ച്‌ പൊതുവേയും മാനവികമുല്യങ്ങളെക്കുറിച്ച്‌ വിശേഷിച്ചും നിര വധി പഠനങ്ങള്‍ നടന്നിട്ടുണ്ട. മാനുഷിക മുലൃങ്ങള്‍ ആപേക്ഷികമായി വിലയിരുത്തുന്ന മതതത്ചശാസ്രതം, രാഷ്ദ്രീയതത്ധശാസ്ര്തം എന്നിവയിലും മാനവികതാ സങ്കല്പം ചര്‍ച്ച ചെയ്തിട്ടുണ്ട. മുല്ൃസങ്കല്‍ലപങ്ങളെ വിലയിരുത്തുന്നതില്‍, ദാര്‍ശനിക്രഗന്ഥങ്ങള്‍ ആണ്‌ പ്രഥമാകരം. ചെറുകഥാ സാഹിത്ൃൃത്തെക്കുറിച്ച്‌ നടന്ന പഠനങ്ങളും, വിലയിരുത്തലുക ളുമാണ്‌ സാഹിത്ൃരൂപത്തെ വിശദീകരിക്കാന്‍ സഹായകമാകുന്നത്‌. കാരൂര്‍ നീലകണ്ഠപ്പിള്ളയുടേയും ലളിതാംബികാ അന്തര്‍ജനത്തിന്റേയും കഥകള്‍ അച്ചടിച്ചു പസിദ്ധികരിച്ചിട്ടുള്ളതും സമാഹരിച്ചിടടുള്ളതുമാണ്‌. ഇവയെ പുരസക്കരിച്ചും തിരസക്കരിച്ചുമുള്ള പൂര്‍വ്വകാല പഠനങ്ങളും (പ്രചാരത്തിലുണ്ട്‌. സുക്ഷമപഠനത്തിന്‌ ഇവ യാണ്‌ ന്ഥ്കരിക്കുന്നത്‌. പ്ഠനവിധേയരാക്കുന്ന സാഹിതൃകാരന്മാരുടെ ജീവചരിയതം, ആത്മകഥാംശമുള്ള ലേഖനങ്ങള്‍, മറ്റുവൃക്തികള്‍ അവരെക്കുറിച്ചു നടത്തുന്ന അനുസ്മരണങ്ങള്‍ എന്നിവ യാണ്‌ ദിതീയാകാരമായി സ്വീകരിക്കുന്നത്‌. പ്രബന്ധസ്ധരൂപം ഈ ഗവേഷണ പ്രബന്ധത്തിന്‌ ആറ്‌ അധ്ധായങ്ങളുണ്ട്‌. ആമുഖത്തില്‍ ഗവേഷ ണത്തിന്റെ ലക്ഷ്യം, (പസക്തി, വ്യാപ്തി എന്നിവ വിശദീകരിച്ചിട്ടുണ്ട്‌. iG മൂല്യം എന്ന വാക്കിനെക്കുറിച്ച്‌ നിലനില്‍ക്കുന്ന വിവിധ സങ്കല്പങ്ങള്‍ വിശദിക രിച്ച മാനവികര എന്ന മൂല്യബോധത്തെ ഒന്നാമധ്യായത്തില്‍ നിര്‍വചിക്കുന്നു. മാനവി കതാമുല്യത്തിന്റെ വൃത്ൃസ്തസങ്കലപങ്ങളും പ്രകടന സവിശേഷതകളും ഈ അധ്യാ യത്തില്‍ വൃക്തമാക്കുന്നു. ഭാരതീയ പശ്ചാത്തലത്തില്‍ ഈ സങ്കലപനത്തിന്റെ പൂര്‍വ കാല സ്വഭാവവും അനുക്രമമായ വികാസവും ഈ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. “ചെറുകഥ എന്ന സാഹിതൃരൂപത്തിന്റെ ഉത്ഭവവികാസ പരിണാമങ്ങളെ പൊതു വായി സൂചിപ്പിച്ചു, അതിന്റെ ഭാഷാസാഹിത്ൃത്തിലെ വികാസപരിണാമങ്ങള്‍ രണ്ടാമ ധ്യായത്തിരു വിശദികരിക്കുന്നു. കഥാസാഹിത്ൃത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം പ്രപാരത്തിലുള്ളതിനാലും, അതിന്റെ ആവര്‍ത്തനം അപ്രസക്തമാണെന്നതിനാലും ഈ പ്രബന്ധത്തിന്‌ നിദാനമായ വസ്തുതകളെ മാര്തമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു. നവോത്ഥാനം” എന്ന സംപ്രത്യയം പ്രചരിച്ച ലോകസാഹചര്യവും സവിശേഷ മായ കേരളീയ സാഹചരയവുമാണ്‌ മൂന്നാമധ്യായത്തിന്റെ ആദൃഭാഗത്ത്‌: വിശദീകരിക്കു ന്നത്‌. ഇത്‌ സാഹിത്മൃരുപങ്ങളെ സ്വാധീനിച്ചത്‌ ഏതു (്രകാരത്തിലാണെന്ന്‌ തുടര്‍ന്ന്‌ വിശദീകരിക്കുന്നു. നവോത്ഥാനകഥയുടെ സവിശേഷതകളും അത്‌ രൂപംകൊള്ളാനിട യായ സാഹചര്യവും ആ കഥകളെക്കുറ്ച്ചും സാഹചര്യങ്ങളെക്കുറിച്ചും ഉണ്ടായ വിമര്‍ശ നങ്ങളും വിലയിരുത്തുന്നതിനും ഈ അദ്ധ്യായത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. കാരൂര്‍ ന്ലകണ്ഠപിള്ളയുടെ രചനാവീക്ഷണം രൂപംകൊണ്ട സാഹചര്യവും അദ്ദേ ഹത്തിന്റെ സാഹിത്ൃസങ്കല്പങ്ങളും വിശദമായി പരിശോധിക്കുന്നതിനാണ്‌ നാലാം അദ്ധ്യായത്തില്‍ ശ്രമിക്കുന്നതു. നിരൂപകന്മാരും സുഹൃത്തുക്കളും നടത്തിയ പരാമര്‍ശ ങ്ങളെ വിശദമായി സൂചിപ്പിച്ചു കാരൂര്‍ എന്ന എഴുത്തുകാരന്റെ രചനാഡ്ൃക്തിത്വം രൂപം കൊണ്ട സാഹചര്യത്തെ ഈ അദ്ധ്യായത്തിരു സമ്രഗമായി പരിശോധിക്കുന്നു. 11 ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിത്ൃസംഭാവനകളെ കുറിച്ച്‌ സജീവമായ പഠനങ്ങള്‍ ഇന്നും നടക്കുന്നുണ്ട്‌. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, അവരുടെ കഥാലോ കത്തെ സാമാന്യമായി പരിചയപ്പെടുത്തി ഇരുകഥാകൃത്തുക്കളുടെയും രചനകളെ സുക്ഷമതാരതമൃം ചെയ്യുന്നതിനാണ്‌ ആറാം അദ്ധ്യായത്തില്‍ ഈന്നല്‍ നല്‍കുന്നത്‌. നവോത്ഥാനകാലകഥമയെക്കുറിച്ച്‌ ഏത്തിച്ചേര്‍നന നിഗമനങ്ങള്‍ കഥയുടെ വര്‍ത്ത മാനകാല അവസ്ഥയുമായി ചേര്‍ത്തുവെച്ച്‌ വിശകലനം ചെയ്യാനും മുല്യനിരാസചിന്ത യൂടെ യുക്തിയും ഉറവിടവും വിശദീകരിക്കാനും ആറാം അദ്ധ്യായത്തില്‍ ;ശദ്ധിക്കു ന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കഥ എന്ന സാഹിതൃരൂപത്തിന്റെയും മനുഷ്ൃസങ്കല്‍പ ത്തിന്റെയും കാലോചിതമായ വളര്‍ച്ചയെ നിരീക്ഷിക്കുന്നതിനും ഇവിടെ ശ്രമിച്ചിടടുണ്ട. ഈ ഗവേഷണത്തിന്റെ സമകാലപ്രസക്തി വ്യക്തമാക്കാനാണ്‌ ആറാമദ്ധ്യായത്തില്‍ ശ്രമിച്ചിടുള്ളത്‌. അന്വേഷണത്തിന്റെ നിഗമനങ്ങള്‍ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്‌. സഹായക ്രന്ഥങ്ങളുടെ പട്ടികയും ക്രമത്തില്‍ ചേര്‍ക്കുന്നതിന്‌ ശരദ്ധിച്ചിട്ടുണ്ട. വിശദപഠനത്തിന്‌ വിധേയമാക്കിയ ആറ്‌ കഥകള്‍ അനുബന്ധമായി ചേര്‍ത്തിടുണ്ട. അക്ഷരത്തിന്റേയും അറിവിന്റേയും ലോകത്തിലേക്ക്‌ ആനയിച്ചു ഗുരുനാഥന്മാരേയും, ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന സ്നേഹിതന്മാരേയും, സ്മരിച്ചു, മാനവികതയ്ക്ക്‌ ഈന്നല്‍ നരക്‌ മലയാള ചെറുകഥയിലെ മാനവികതയെ വിലയിരുത്തുന്ന ഈ (പബന്ധം പരി ഗണനയ്ക്കായി ഞാന്‍ സവിനയം സമര്‍പ്പിക്കുന്നു. 12 അദ്ധ്യായം ഒന്ന്‌ മുല്യസമംലപങ്ങളും, മാനവികതാമുല്യവും (സാംസകാരിക, ചര്രതപശ്ചാത്തലത്തില്‍) 1. മനുഷ്യനും മുലുങ്ങളും ഭൂമിയില്‍ ജീവന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്‌ ഏതു കാലത്താണെന്ന്‌ കൃത്യ മായി കണക്കാകാന്‍ കഴിഞ്ഞിട്ടില്ല. ഇരുന്നൂറ്റ൯പത്‌ കോടി വര്‍ഷം മുമ്പ ജീവന്‍ പ്രത്യ കഷപ്പെട്ടിരിക്കാമെന്നാണ്‌ ശാസ്രരധാരണ. ജീവശ്രേണിയില്‍ പലതുകൊണ്ടും ഉന്നത സ്ഥാനത്തു നില്‍ക്കുന്ന മനുഷ്യന്‍ ഭൂമുഖത്ത്‌ പ്രതൃക്ഷപ്പെട്ടിടട ഇരുപത്‌ ലക്ഷം വര്‍ഷ ങ്ങളെ ആയിട്ടുള്ളുവെന്ന്‌ ശാസ്യതം സയുക്തികം വാദിക്കുന്നു. ജിവശാസ്രുപരമായ പ്രിണാമ പ്രരകിയയില്‍ പരിഷ്കൃതശരിരഘടനയുള്ള മനുഷ്യനിലെത്താന്‍ മുപ്പതിനാ യിരം വര്‍ഷങ്ങള്‍ വേണ്ടി വന്നു. വികസിതമായ തലച്ചോറുപയോഗിച്ച., പ്രകൃതിയോടു മല്ലിട്ട മനുഷ്യന്‍ വളര്‍ത്തിയെടുത്ത സംസ്‌ക്കാരത്തിനാകട്ടെ പതിനയ്യായിരം കൊല്ലത്തെ പഴക്കംമായ്രമാണുള്ളത്‌. ച്രിര്രപഠനത്തിലും സാഹിത്ൃപഠനത്തിലും സര്‍വസാധാരണമായി ഉപയോഗി ചുവരുന്ന ഒരു പദമാണ്‌ സംസകാരം. വിവിധവും വൃതൃസ്തവുമായ അര്‍ത്ഥതലങ്ങള്‍ ഈ പദത്തിനുണ്ട്‌. പാരമ്പര്യംകൊണ്ടും പ്രവൃത്തികൊണ്ടും സമാര്‍ജിച്ചു പെരുമാറ്റരീതി, ഉദാത്തമായ മൂല്യം, പൂര്‍ണ്ണതയെ ലക്ഷൃയമാക്കിയുള്ള ജിവിതം, വികസിതമായ മാനസ്‌ കാവസ്ഥയിലേക്കു നയിക്കുന്ന കല, സാഹിത്യം തുടങ്ങിയ ഉപാധികള്‍, ദൈവ/മോക്ഷ ജീവിതത്തിലേക്കുള്ള പാത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ട. മേല്‍സു ചിപ്പിച്ച്‌ അര്‍ത്ഥങ്ങള്‍ ഓരോന്നും ഓരോ സവിശേഷ സാമൂഹൃസാഹചരൃത്തിന്റെ നിര്‍മ്മ! തികളാണ്‌. ഇവയില്‍ ഏതെങ്കിലും ഒന്നിനെ ഏകപക്ഷീയമായി സ്വ്കരിക്കലോ Were 13 രിക്കുലോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. കല, സാഹിത്യം, സനന്ദരൃശാസ്ര്രം എന്നിവയും, ഈ മൂന്നിന്റെയും പാരസ്പ രൃവും പശ്ചാത്തലമാക്കി, മാനവികത എന്ന മൂല്യത്തിന്‌ ഈന്നല്‍ നലകി സംസ്കൃ തിയെ വിശദീകരിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. 1.1. പ്രാചീന മനുഷ്യന്‍, താന്‍ പ്രകൃതിയുടെ അടിമയാണെന്ന്‌ വിശ്ചസിച്ചിരുന്നു. മനു ദ്്ൃനെ ഒറ്റയ്ക്കും കൂട്ടായും നശിപ്പിക്കാന്‍ കഴിവുള്ള ശക്തികളാണ്‌ വെള്ളം, wie), വെളിച്ചം, കാറ്റ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളാണെന്്‌ അവന്‍ കരുതി. ഉപ്ദ്രവിക്കു സനതുപോലെ ഇവ ഉപകരിക്കുന്നതു കൂടിയാണെന്ന്‌ കമേണ അവന്‍ തിരിച്ചറിഞ്ഞു. ശാസ്ധരതബോധം നിലവില്‍ വന്നതോടെ ഇത്തരം ശക്തികളോടുള്ള അടിമത്ത മനോ ഭാവം മാറാനാരംഭിച്ചു. തുടര്‍ന്ന്‌ തങ്ങള്‍ പ്രകൃതി ശക്തികളുടെ യജമാന൯മാരാണെന്ന ധാരണ അവരിലുണ്ടായി. കീഴടക്കാനുള്ള ശ്രമത്തില്‍ ആദ്യം എതിരാളിയായും പിന്നെ VOLO) CHIDO GAIA പ്രകൃതിയെ നേരിട്ടു. മാനവസംസ്കൃതിയുടെ പ്രാരംഭദശയില്‍ മനുഷ്യന്‍, മൃഗങ്ങളില്‍ നിന്ന്‌ ഏറെ വൃതൃസ്തമല്ലാത്ത ജീവിതമാണ്‌ നയിച്ചത്‌. ക്രമേണ പരിഷകൃതം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക്‌ അവന്‍ ഉയരാ൯ ആരംഭി ച്ചു. വ്ൃക്തിസ്വാത്രന്തൃത്തിന്റെ പില അംശങ്ങള്‍ ബലികഴിച്ചിട്ടാണെടംലും, താന്‍ സൃഷ്ടി ച്ചെടുത്ത ചില നിയമങ്ങളോട അവന്‍ പൊരുത്തപ്പെട്ടു. മനുഷ്യാവസ്ഥ എന്ന സ്വഭാവ ത്തിലേക്കും, മനുഷ്ൃക്രിയ' എന്ന പൂര്‍ണ്ണമായി നിരവചിക്കാന്‍ കഴിയാത്ത സ്മസ്ൃയി ലേക്കും, മനുഷ്യന്ധാത്രന്തൃത്തിന്റെ ഘടനയിലേക്കും വിജഞാനചിന്തയുടെ വഴിതുറ ക്കുന്നത്‌ ഈ സാഹചര്യമാണ്‌. ഭാതിക സാഹചരുങ്ങള്‍, ചരിര്ര സാഹചരുങ്ങള്‍ എന്നി വീക്ഷണത്തില്‍ നിന്നുകൊണ്ട്‌ ഈ വളര്‍ച്ചയെ നോക്കിക്കാണാം. ഈ രണ്ടു സവി ശേഷ സാഹചര്യങ്ങളാണ്‌ വൃക്തിമൂല്യങ്ങള്‍ക്കും സാമൂഹ മൂല്യങ്ങള്‍ക്കും തുടക്കം കുറിച്ചത്‌. 14 മനുഷ്യന്റെ വളര്‍ച്ചു ഉള്‍പ്പെടെ പ്രകൃതിയിലെ ഏതെങ്ക്ലും ഒരു പ്രതിഭാസത്തെ അതിന്റെ ചുറ്റുമുള്ള പ്രതിഭാസങ്ങളില്‍ നിന്ന്‌ അടര്‍ത്തിഎടുത്ത്‌ വിലയിരുത്താന്‍ കഴി യുകയില്ല. പ്രകൃതിയില്‍ നീന്നും ലഭിക്കുന്ന വസ്തുക്കള്‍ ശേഖരിച്ചു, വിശപ്പ അടക്കി ജര്‍വിച്ചിരുന്ന മനുഷ്യ൯ അവനാവശ്യമായ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാ൯ ആരംഭിച്ചു. ഇത്തരം ഉല്‍പ്പാദന്രകമത്തിന്‌, സാമൂഹ്യമായ കൂട്ടായ്മയും സുരക്ഷിതമായ വാസസ്ഥാ നങ്ങളും ആവശ്യമായിവന്നു. ഇതില്‍ നിന്നാണ്‌ ബ്യം (സംസ്കാരം) എന്ന പദം പിറ വികൊള്ളുന്നത്‌. നിലം ഉഴുതുമറിയ്ക്കുക, കൃഷിചെയ്യുക എന്നീ അര്‍ത്ഥങ്ങളിലാണ്‌ cultus aga ലാറ്റിയ പദം ഉപയോഗിച്ചുവന്നത്‌.” വാസസ്ഥാനമുണ്ടാക്കുക അധിവസി ക്കുക എന്നി അര്‍ത്ഥേങ്ങളിര ണെ, വസം എന്നി പദങ്ങളും (്രചാരത്തിലുണ്ടായിരു ന്നു. ഇപ്രകാരം, കൃഷി, മൃഗപരിപാലനം, സാമൂഹൃജീവിതം എന്നിവയുമായി ബന്ധ ഒപ്പട്ടാണ്‌ കള്‍ച്ചര്‍ എന്ന പദത്തിന്റെ നിഷ്പത്തി. ഭാരതീയ പശ്ചാത്തലത്തില്‍ സമാനപ ദമായ സംസ്കാരത്തിന്റെ നിരുക്തി അസ്വേഷിക്കേണ്ടതുണ്ട്‌. ശേഖരിക്കുക, പാകംചെ യ്യുക, മീനുസപ്പെടുത്തുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ “സംസ്കൃത്‌' എന്ന ധാതുവിന്‌ മോണി യര്‍ വില്യംസ്‌ നല്കുന്നുണ്ട്‌.” ഉല്‍പാദന്യകമം പോലെതന്നെ, കൂട്ടായ ജീവത്തിന്‌ പ്രേരകമായ മറ്റുചില ഘടക ങ്ങള്‍ കൂടി ഉണ്ടായിരുന്നു. പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിരന്തരമായ ഉത്ഭവത്തി ന്നെയും നാശത്തിന്റെയും അവസ്ഥയിലാണ്‌. ഈ ഉത്ഭവത്തിന്റെയും നാശത്തിന്റെയും അവസ്ഥകളെ കുറിച്ചുള്ള അന്വേഷണം സംസ്കാരത്തിനപ്പുറ്മുള്ള പല സവിശേഷകു ട്ായ്മകള്‍ക്കും രൂപം നലകി. ഇതില്‍ സംഘടിതവും സവിശേഷവും സര്‍വവ്ൃപേകവു മായ ഒരു കൂട്ടായ്മ മതങ്ങളുടേതാണ്‌. കാര്‍ഷിക രീതിയുടെ വൃത്യാസങ്ങള്‍ ഏറ്റകുറച്ച്‌ ലുണ്ടാക്കാമെങ്കിലും, കാര്‍ഷിക വൃത്തിയിലധിഷ്ഠിരുമായ സംസ്കാരസങ്കല്‍പം പൊതുവെ ഒന്നായിരുന്നു. എന്നാല്‍ മത ചിന്തകളാണ്‌ വൈവിധ്യമേറിയ സാംസ്‌കാ 15 രിക ബോധത്തിന്‌ വേഗത വര്‍ദ്ധിപ്പിച്ചത്‌. മനനം ചെയ്യുക, യുക്തിവിചാരം ചെയ്യുക എന്നെല്ലാം അര്‍ത്ഥമുള്ള മനു, മന്യേതേ എന്ന സംസ്കൃതധാതുവില്‍ നിന്നാണ്‌ മത്‌ ശബ്ദം നിഷ്പന്നമായിതിക്കുന്നത്‌. കൂടു തല്‍ സനയതമായ അര്‍ത്ഥത്തില്‍ “ധര്‍മ്മം' എന്ന ഒരു പദവും ഇതേ ആശയത്തില്‍ ഭാര തത്തില്‍ ഉപയോഗിച്ചുവരുന്നു. ധു-ധരതി എന്ന ധാതുവില്‍ നിന്നാണ്‌ ധര്‍മ്മശബ്ദം നിഷ്പന്നമായത്‌. ധരിയ്ക്കുക, സംവഹിയ്ക്കുക, യഥായോഗ്യം ക്രമീകരിക്കുക ഏന്നെ ല്ാമാണ്‌ ധര്‍മ്മം എന്ന പദം അര്‍ത്ഥമാക്കുന്നത്‌. പാശ്ചാത്യര്‍ ഉപയോഗിച്ചുവരുന്ന “റിലിജിണണ്‍്‌ എന്ന പദം “റിലിജിയോ' എന്ന ലാറ്റിന്‍ പദത്തില്‍ നീന്ന്‌ ഉണ്ടായതാണ്‌. നിഗൂഡരഹസ്ൃങ്ങളുമായുള്ള സമാഗമം എന്നാണ്‌ 'റെലിഗറ്‌ എന്ന ലാറ്റിന്‍ ക്രിയാധാതു അര്‍ത്ഥമാക്കുന്നത്‌. ആരംഭഘട്ടത്തില്‍ എല്ലാ മതു ങ്ങളും ഒരേ ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരമയേഷിച്ചുത്‌. മനുഷ്യ൯ ആരാണ്‌ ? അവന്റെ ആരംഭം എവിടെ നിന്നാണ്‌ * ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും എന്താണ്‌ ? തുടര്‍പ്രകിയ എന്ന നിലയില്‍ മരണാനന്തര ജീവി തമുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതില്‍ പ്രധാനം. മതത്തിന്റെ ഉല്പത്തി യെകുറിച്ച്‌ നിലനില്ക്കുന്ന വീക്ഷണങ്ങള്‍ പലതാണെങ്കിലും, പൊതുവെ അതീതസത്ൃു ങ്ങളെകുറിച്ച്‌ അയേഷിക്കാനുള്ള ത്വരയില്‍ നിന്നാണ്‌ മതം പിറവി എടുക്കുന്നത്‌. ലോകത്ത്‌ എല്ലായിടത്തും മതങ്ങള്‍ക്കു ചില സമാനതകള്‍ ഉണ്ട്‌. സാര്‍വജനീനത, അദ്യ ശ്യമായ അരുപിലോകം, മതാനുഷ്ഠാന്രകമം, ധാര്‍മ്മികബോധം, ശ്രുതികള്‍ അഥവാ മത സാഹിത്യങ്ങള്‍, പ്രവാചകര്‍, മതദരശനം, മരണാനന്തരജിീവിതവിശ്വാസം ഏന്നിവ യാണ്‌ അവ. മതത്തിന്റെ മലികതത്വചം ഈശ്ചരവിശ്വാസമാണ്‌. പയരാണികരുടെ ഈശ്വരവിശ്ചാസത്തിന്‌ വ്യക്തമായ രൂപമോ, നിയതമായ അര്‍ത്ഥമോ വിശ്വാസികള്‍ 16 നിശ്ചയിക്കുന്ന വിധം കണ്ടെത്താ൯ കഴിയില്ല. അമൂരത്തമായ വിശ്ചാസങ്ങളും ആരാധ നാരിതികളും നിലനിന്നിരുന്ന പ്രാരംഭഘട്ടത്തെ ആത്മവാദം - അനിമിസം - എന്ന സജേഞ കൊണ്ട്‌ ചരിത്രകാരന്‍മാര്‍ വേര്‍തിരിക്കുന്നു. ഇതിനുശേഷം മതത്തിന്റെ വൃത്ൃസ്ത രൂപങ്ങള്‍ പ്രാകൃതവും പരിഷ്കൃതവുമായ രീതിയില്‍ ലോകത്തിലെ വിവിധ ജനതകശള്‍ക്കിടയില്‍ സജീവമായി. സര്‍വംദൈവവാദം, അപലദൈതം, ബഹുദേവതാ വിശ്വാസം, സൃഷ്ടിമാത്രവാദം, ആശയമാര്രവാദം, ഏകദൈവവിശ്വാസം എന്ന്‌ വികസിത മതരുൂപങ്ങള്‍ ഇന്നു വളരെ സുപരിചതമാണ്‌. ആത്മവാദം, കുലദേവതാ വാദം, പിതൃപൂജ, മാജിക്‌ എന്നിവ പ്രാകൃത മതത്തിന്റെ രൂപങ്ങളാണ്‌. ഇന്ന്‌ ഏറെ പ്രചാരത്തിലിരിക്കുന്ന യഹുദമതം, ക്രിസ്തുമ തം, ഇസ്ലാംമതം, ഹിന്ദുമതം എന്നിവയും ബുദ്ധ, ജൈന, പാര്‍സി, കണണ്‍്ഫ്യൂഷ്യനു, താവോ, ഷിന്റോ, സിഖ്‌ എന്നി മതദര്‍ശനങ്ങളും പരമമായ സത്യത്തെ അസന്വേഷിക്കാ നുള്ള മാനവയത്നത്തില്‍ മരു “മൂല്യ ബോധങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഇ(രിയാതിതമായ വിഷയങ്ങളെകുറിച്ചും അദൃശ്ൃയലോകത്തെ കുറിച്ചും ഭാവന ചെയ്യാന്‍ മനുഷ്യനു കഴിവുണ്ട. ഇത്‌ മൃഗത്തില്‍നിന്ന്‌ മനുഷ്യനെ വേര്‍തിരിക്കുന്ന ഗുണ മാണ്‌. കാണാന്‍ പാടില്ലാത്തത്‌ ഗ്രഹിയിക്കാനും, ശ്രാഹൃമല്ലെങ്കില്‍ കൂടി വിശ്വസിക്കാനും മനുഷ്യനു സാധിക്കുന്നു എന്ന ഹോവെല്‍സിന്റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്‌. 'പ്രതീക്ഷിക്കുന്നവയെകുറിച്ചുള്ള ഉറപ്പും അദൃശ്യമായവയെകുറിച്ചുള്ള ബോധ്ൃവുമാണ്‌ വിശ്വാസം എന്ന ബൈബിളിലെ വാക്യവും ശ്രദ്ധേയമാണ്‌. വൃക്തിന്ധാത്രന്ത്യമുള്‍പ്പെടെ ഒരു കാരൃത്തിലും നിശ്ചിതമായ ഒരു കാഴ്ചപ്പാട മനുഷ്യനുണ്ടായിരുന്നില്ല. സ്വന്തം സ്വാത്രുന്യരം അല്പം തൃജിച്ചിട്ടാണെങ്കിലും സമൂഹ ത്തിരം സുരക്ഷ കട്ടാനുള്ള ആഗ്രഹവും, മതപ്രബോധനത്തിന്റെ ഫലമായി മോക്ഷ 37 ത്തോടുകൂട്‌ി! പരലോകത്ത്‌ പോകാനുള്ള വൃശ്രതയും മനുഷമൃനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വൃക്തിയുടേതായ ബോധമണ്ഡലം വിട്ട ജാതി, ഗോരതം, വിഭാഗം മുതലായ പ്ല അധീശത്ധങ്ങളും മനുഷ്യചിന്തയിലേക്ക്‌ കടന്നുവന്നിട്ടുണ്ട്‌. എന്നാല്‍ അദ്ധ്യാത്മി കവും, ആധിദൈവികവും ആധിഭാതികവുമായ വിഷയങ്ങളിലും ജീവിതാവബോധ ത്തിലും മനുഷ്മയന മന്നുശാന്തിയും സുരക്ഷയും നല്‍കുന്ന സ്ഥാപനങ്ങളില്‍, വിശാലവും വിപുലവുമായ സ്ഥാനം കിട്ടിയത്‌ മതസ്ഥാപനങ്ങള്‍ക്കാണ്‌. ജീവിതത്തിലെ മുല്ൃചിന്ത കള്‍ക്ക്‌ രൂപം നല്കുന്നതില്‍ ക്രിസ്ത്വാബ്ദം 14-0൦ നൂറ്റാണ്ടിന്റെ മദ്ധ്യംവരെ മതമാണ്‌ മേരാകൈ നേടിയത്‌. 1.2. മൂല്യബോധവും സാമുഹൃജിവി്ര വികാസവും മൂല്യം” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്താണെന്ന അനയേഷണത്തിന ലഭിക്കുന്ന ഉത്തരങ്ങള്‍ പലതാണ്‌. ഒരു വസ്തുവിനെ കുറിച്ചോ, പ്രതിഭാസത്തെ കുറിച്ചോ പ്രസ്താവന ചെയ്യു മ്പോഴും തീരുമാനമെടുക്കുമ്പോഴും നല്ലത്‌, പിത്ത, ശരി/തെറ്റ്‌ മുതലായ വിശേഷണ ങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഈ നിശ്ചയത്തിനാധാരമായ്‌! നാം ചെന്നെത്തുന്ന നിഗമന ങ്ങളാണ്‌ മൂല്യങ്ങള്‍ എന്നു പൊതുവെ പറയാം. മൂല്യങ്ങള്‍ ആത്മനിഷ്ഠം, വൃക്തിനി ഫ്ഠം, സമൂഹനിഷ്ഠം എന്ന്‌ ക്രമത്തിലേ വിലയിരുത്താന്‍ കഴിയു. ഒരു വസ്തുവിന്റേയൊ പ്രതിഭാസത്തിന്റേയോ, മൂല്യം അതിലല്ല അതിനെ വിലയി രുത്തുന്ന മനുഷ്യമനസ്സിലെ ഭാവവിശേഷത്തില്‍ നിന്ന്‌ ഉയരുന്ന ബോധത്തിലാണ്‌ ഏന്ന താണ്‌ ആത്മനിഷഠമുല്യവാദത്തിന്റെ പൊരുള്‍. മൂല്യം വസ്തുവിലോ പ്രത്ഭാസത്തിലോ ആണ്‌ കുടികൊള്ളുന്നത്‌ എങ്കില്‍, മൂല്യ വിചിന്തനത്തില്‍ ഭേദം കാണാന്‍ ഇടയില്ല. മൂല്യങ്ങളുടെ കാര്യത്തില്‍ അഭി,്പായവ്യത്യാസത്തിനുകാരണം ആത്മനിഷ്ഠതയാണ്‌. 18 എന്നാല്‍ സത്യം, ധര്‍മ്മം മുതലായ പരികല്പനകളില്‍ സാര്‍വദേശീയവും, സാര്‍വകാ ലികവുമായ പില മുല്യചിന്തകള്‍ നിലനിലല്‍ക്കുന്നതായി കാണാം. ഒരു വൃക്തിക്കു, ഒരു വസ്തുവോ പ്രതിഭാസമോ എപ്രകാരം ഭതികമോ മാനസി കമോആയിഅനുഭവപ്പെടുന്നു എന്നുള്ളതാണ്‌ വൃക്തിന്ഷാതയുടെ അമ്വേഷണതലം. ഏതെങ്കിലും ഒരു GOO പരിതസ്ഥ്തിയായിരിക്കും ഇവിടെ മൂല്യ നിര്‍ണ്ണയത്തിന്റെ ആധാരതത്ചം. ഒരു വസ്തുവോ, ആശയമോ ഒരിക്കലുണ്ടാക്കിയ മൂല്ൃയബോധമല്ല മറ്റൊരു സന്ദര്‍ഭത്തിലുണ്ടാക്കുന്നത എന്നതാണ്‌ ഇവിടെനാംകാണുന്നത്‌. ഈ പശ്ചാത്തലത്തില്‍ മൂല്യപിന്തയും അതിനെകുറിച്ചുള്ള പരച്ചുകളും സങ്കീര്‍ണ്ണമാണെന്ന വേദവ്യാസന്റെ പരാ മര്‍ശം തികച്ചും പ്രസക്തമാണ്‌. മൂല്യബോധത്തെകുറിച്ചു ഭാരതീയര്‍ക്കും പാശ്ചാതൃര്‍ക്കു മുള്ള വീക്ഷണങ്ങള്‍ സംക്ഷിപതമായി വിശദികരിച്ചു ഒരു നിര്‍വചനത്തിലെത്തിചേരാ നാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. 1.21, (പാചീന ഭാരതത്തിന്റെ മുല്യസങ്കംല്പം ഭാരതീയ മൂല്യബോധം ധര്‍മ്മബോധത്തില്‍നിന്നുകടന്നുവരുനതാണെന് പൊതുവെ പറയാം. ഈ ചിന്തയുടെ തുടക്കം വേദങ്ങളില്‍നിന്നും വേദാംഗങ്ങളുല്‍ നിന്നുമാണ്‌. ആദ്യം (്രയീവിദു, എന്ന പേരില്‍ ജുഗ്‌-യജുസ-സാമം എന്ന്‌ വേദങ്ങ ളാണ്‌ നിലവിര്‌ വന്നതും അംഗീകാരം നേടിയതും. പിന്നിടാണ്‌ ചതുര്‍വേദമായ അഥര്‍വം അംഗീകൃതമായല്‍്‌. മന്തം, (ബ്രാഹ്മണം, ആരണൃകം, ഉപനിഷത്ത്‌ എന്നീ നാലു വിഭാഗ ങ്ങള്‍ ഓരോ വേദത്തിനുമുണ്ട്‌. സംഹിതകള്‍ എന്നുകൂടി പേരുള്ള മ്രന്തങ്ങള്‍ പ്രധാനമായും ദേവസ്തോത്രങ്ങള്‍ ആണ്‌. യാഗകര്‍മ്മങ്ങളുടേയും ഇതിഹാസങ്ങളുടേയും വിശദികരണമാണ്‌ ബ്രാഹ്മണ ങ്ങള്‍. വനവാസികകളായി കഴിഞ്ഞ ജുഷിമാര്‍, ശിഷ്യന്മാര്‍ക്ക്‌ രഹന്ധയമായി പകര്‍ന്നുന 19 ല്കീയ ആദ്ധ്യാത്മികവിദൃയാണ്‌ ആരണ്ൃകത്തിലെ പ്രതിപാദ്യം. മോക്ഷമാര്‍ഗ്ൃത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ഈശ്ചരാനുഭൂതി ഉണ്ടാകുന്നതിനായി നലകിയ ആദ്ധ്യാത്മിക്ഷഞാ നമാണ്‌ ഉപനിഷത്തുക്കള്‍. മനുഷ്യന്‍ മനുഷ്യനുവേണ്ടി നിര്‍മ്മിച്ചുതാകയാല്‍ വേദങ്ങളും വേദാംഗങ്ങളും ഭാരത്തില്‍ മുല്ൃചിന്തകള്‍ക്ക്‌ വിത്തുപാകി. കല്പം, ഛന്ദസ്സ്‌, ജ്യോതിഷം, ശിക്ഷ, വ്യാകരണം, നിരുക്തം എന്നിവയാണ്‌ വേദാം ഗങ്ങള്‍. (്രാഹ്മണാധിപത്ൃത്തില്‍ യാഗത്തിന്‌ പ്രാധാസ്യംകിടിയതിനാല്‍ അക്കാര്യം പ്രതി പാദിക്കുന്ന കലപത്തിനാണ്‌ മുല്യൃചിന്തയില്‍ പ്രഥമസ്ഥാനം. വേദത്തില്‍ പറയുന്ന കര്‍മ്മ ങ്ങളെ പുരസ്കരിച്ചു രതം എന്നും വീടുകളിരു ചെയ്യുന്ന കര്‍മ്മങ്ങളെ പുരസകരിച്ച്‌ 'ശൃഹ്ൃം” എന്നും കലപശാസ്രതത്തിന്‌ രണ്ടു (പ്രധാന ശാഖകള്‍ ഉണ്ടായി. മേല്പറഞ്ഞ ശ്രാതസുയതങ്ങളും, ഗൃഹൃസൂധ്രങ്ങളും ചേര്‍ന്നാണ്‌ ഭാരതിയമുല്ൃസങ്കല്‍്പത്തിന്‌ മൂര്‍ത്തരൂപം നല്കിയത്‌. ഇവ പിന്നീട ധര്‍മ്മശാസ്രതങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഭാരതീയ ധര്‍മ്മശാസ്രതത്തിന്റെ മൂലം വേദ്മാകയാല്‍ വേദങ്ങള്‍ രചിക്കപ്പെട്ട ഭതിക സാഹചര്യത്തില്‍ നിന്നുവേണം ഭാരതീയ മൂല്ൃസങ്കലപത്തെ മനസ്സിലാക്കേണ്ടത. പ്രകൃ തിപ്രതിഭാസങ്ങളോടുള്ള കരണ്പ്രതികരണം തന്നെയാണ്‌ ഈ ചിന്തയുടെ അടിസ്ഥാനം എന്നുകാണാം. 2.2. വൈദികസാഹിതൃത്തില്‍ നിന്ന ക്രമേണ ലാകികസാഹിതുമണ്ഡലത്തിലെത്തു മ്പോള്‍ ശ്രാതം, സമാര്‍ത്തം, ഗൃഹൃം എന്നി ധര്‍മ്മസങ്കല്‍പങ്ങള്‍ക്കു പുറമെ ശിഷ്ടാ ചാരം, അന്തഃകരണം എന്നി വരമ്മ്പ്രമാണങ്ങള്‍ കൂടികടന്നുവന്നു. സന്ദേഹം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ അന്തുകരണം തന്നെയാണ്‌ പ്രമാണം എന കാളിദാസവചനം (പ്രശ സ്തമാണ്‌.” സാമാന്യധര്‍മ്മം, സവിശേഷധര്‍മ്മം എന്നിങ്ങനെ, ധര്‍മ്മചിന്ത കര്‍മ്മപദ്ധ തിയുമായി ബന്ധപ്പെട്ട പ്രതൃക്ഷമാകുന്നു. വര്‍ണ്ണം, ജാതി, പ്രായം എന്നീ ഭേദങ്ങള്‍ക്കു 20 തീതമായി എല്ലാവരും അനുഷവഠിക്കേണ്ടുന്ന സാമാനൃ/സാധാരണധര്‍മ്മങ്ങള്‍ അഹിം സ, സത്യം, അസ്തേയം, (രഹ്മചത്യം, അപരിഗഗഹം എന്നിവയാണ്‌. വര്‍ണ്ണാശ്രമധര്‍മ്മം അനുസരിച്ച്‌ ഓരോ വര്‍ണ്ണത്തിലുമുള്ളവര്‍ അനുഷ്ഠിക്കേണ്ടതാണ്‌ സവിശേഷധര്‍മ്മ ങ്ങള്‍. ഇവയെല്ലാം, അതുപിറവികൊണ്ട കാലഘട്ടത്തിന്റെ സവിശേഷസാമുഹൃ സാഹ ചരൃത്തില്‍ നിന്ന സംജാതമായതാണ്െങ്കിലും, അപഈരുഷേയമാണെന് പ്രചരിപ്പിച്ച്‌ ദിവ്യ മായി! പരഗണിക്കാനും നിരബന്ധതമാക്കാനുമുള്ള ഒരു ഡൃശഗത നിലവ്ലരുന്നു. മേല്‍വിവരിച്ച വസ്തുതകളുടെ പശ്ചാത്തലത്തില്‍, കലാസാഹിത്യാദിവിഷയങ്ങ ളേയും, ചരിത്രത്തേയും ആധാരമാക്കി ഭാരതത്തിന്റെ മൂല്യ സങ്കലപത്തെ താഴെപറയും പ്രകാരം വിലയിരുത്താം. പ്രകൃതിയില്‍ വസ്തുക്കളും പ്രതിഭാസങ്ങളും മാത്രമെ ഉള്ളൂ. ഒരു വസ്തുവിന്റെ ‘UMM യെ മുന്‍നിര്‍ത്തിയാണ്‌ അതിന്റെ മൂല്യം നിശ്ചയിക്കുന്നത്‌. വസ്തുവിന്റെ യാഥാര്‍ത്ഥൃപ്രകടനമാണ്‌ പ്രതിഭാസം. വസ്തുവിനും പ്രതിഭാസത്തിനും മൂല്യം ഇല്ല. നൈസര്‍ഗ്ലീകമല്ല എന്നതാണ്‌ മുല്ൃത്തിന്റെ മറ്റൊരു പൊതുസ്മഃഭാവം. വസ്തുവിലൂടെയും പ്രതിഭാസത്തിലൂടെയുമാണ്‌ മുല്യാവിഷ്കരണം സംഭവിക്കുന്നത്‌. ഉത്ഭവത്തിലും ഉദ്ദേ ശൃത്തിലും മൂല്യങ്ങള്‍ മാനുഷികങ്ങളാണ്‌. 2.3. ഭാരതീയ സങ്കല്പത്തില്‍ അടിസ്ഥാനമുല്യങ്ങള്‍ സത്യം, ശിവം, സുന്ദരം എന്നീ മൂന്നെണ്ണമാണ്‌. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ ഭാരതീയ സംസ്കാരം മൂല്യവുമായി ബന്ധപ്പെടുത്തി വിശദികരിക്കാറുണ്ട്‌. സനേഹം, അഹിംസ, അനുഭാവം, ദയ തുടങ്ങിയ ധാര്‍മ്മിക പ്രേരണകള്‍ ഇതിനോടൊപ്പം ഉള്‍പ്പെടുത്തേണ്ട താണ്‌. മാനവസംസ്കൃതിയുടെ പുരോഗതിയില്‍ ഉചിതമെന്നു തോന്നുന്ന പല ചിന്ത കളും ഉയര്‍ന്നുവരുമെന്നതിനാല്‍ അവയെല്ലാം ഇവിടെ അടിസ്ഥാനമൂല്യങ്ങളായി പര! 21 ഗണിക്കുന്നില്ല. ഈ പരിമിതി മുന്നില്‍ കണ്ടാണ്‌ ഭാരതീയ പണ്ഡിതന്മാര്‍ മൂല്യം മൂന്നാ ണെന്ന്‌ വിധിച്ചിട്ടുള്ളത്‌. UG a സതം ജ്ഞാനത്തിന്റെ ഭാവമാണ്‌. വസ്തുവിന്റേയും പ്രതിഭാസത്തിന്റേയും പിറ വി, വികാസം, സ്വഭാവം, നിയമാവലി എന്നിവ സത്യം ഉശഗക്കൊള്ളുന്നു. മൂല്യങ്ങള്‍ ആവിഷകരിക്കുന്നതിസും ആസ്ഥദിക്കുന്നതിനും മുരത്തവലകരണം ആവശ്യമാണ്‌. ഭാവ രൂപങ്ങളുടെ അഭാവത്തില്‍ പ്രകടനം സാധുമല്ല. കല, ശാസ്ത്രം എന്നിവ മൂല്യാവിഷ്ക രണത്തിനുള്ള മാധ്യമങ്ങളാണ്‌. ശാസ്രതത്തില്‍ ഗണിതശാസ്രതം അടിസ്ഥാനശാസ്രത മായി മാറുന്നത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാല്‍ പ്രകടമായ സത്ൃങ്ങളെ അല്ല, അവയ്ക്കുപിന്നിലുള്ള അര്‍ത്ഥങ്ങളെ ആണ്‌ കല ലക്ഷ്ൃംവെയ്ക്കുന്നത്‌. വിപാര്മാത്തക ഓണ്‌ (ഘട ശാസ്ത്രീയ രീതിയുടെ അടിസ്ഥാനം. ഭാവനാബിംബങ്ങളാണ്‌ ദ്ന- മാട) കലയുടെ അടിസ്ഥാനം. ആദ്യനിരീക്ഷണത്തില്‍ ഭാവന യുക്തിസഹമല്ലെന്ന്‌ തോന്നിയേക്കാമെങ്കിലും സതൃത്തിന്റെ പൂര്‍ണ്ണത അതിരു കാണാം. ജ്ഞാനത്തിന്റെ ഭാവ മാണ്‌ സത്യം, യഥാര്‍ത്ഥ ജ്ഞാനമാണ്‌ പരമമായ സത്ചും. പരമമായ സത്യം ഗ്രഹിക്കുക തന്നെയാണ്‌ മോക്ഷപ്രാപ്തി എന സങ്കല്പവും നിലവിലുണ്ട്‌. ബൂം ജ്ഞാനത്തിന്റെ രൂപദര്‍ശന്മാണ്‌ സുന്ദരം. രൂപത്തിന്‌ വൈവിധ്യമുള്ള വസ്തു ക്കളും പ്രതിഭാസങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കലാണ്‌ സാന്ദര്യാവിഷ്കാരത്തിനുള്ള മാര്‍ഗ്ഗം. ആവിഷകരിക്കാനുള്ള ഉപാധിയാണ്‌ കല. നിലവിലുള്ള രൂപത്തേക്കാള്‍, ഉണ്ടാ കാവുന്ന രൂപമാണ്‌ കലയുടെ ലക്ഷ്യം. ഇത്‌ ഭാവനയുടെ സൃഷ്ടിയാണ്‌. മനുഷ്യന്റെ നൈസര്‍ഗ്ലിക പ്രകൃതിയും, പ്രകൃതിയും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ കല 22 പിറവിയെടുക്കുന്നത്‌. ശാസ്രതീയമായ നിരീക്ഷണത്തില്‍ ക്രമവും ലയവുമാണ്‌ സന്ദ തൃം. സത്യാമ്വേഷണത്തിന്റെ രീതിശാസ്രതമാണ്‌ സൌന്ദര്യമെന്ന്‌ സാമാന്യേന പറയാം. ശ്ര്വം 'ശിവം' എന്നതുകൊണ്ട മംഗളം എന്നാണ്‌ ഉദ്ദേശിക്കുന്നതു. സതൃസൌന്ര്യങ്ങ ഓൂടെ ധര്‍മ്മം മംഗളം സൃഷ്ടിക്കുക എന്നതാണ്‌. ഏതെങ്കിലും ഗുണത്തിലൂടെയാണ്‌ ഇതു പുറത്തുവരുന്നത്‌. ശിവേതരമായിരിക്കുന്നതെല്ലാം ഇല്ലായ്മ ചെയ്യാനാണ്‌ മനുഷ്യ കര്‍മ്മങ്ങള്‍ ലക്ഷൃമിടുന്നത്‌. 1.3. മുലയചിന്ത പടഞ്ഞാറേ൯ രാജ്യങ്ങളില്‍ പാശ്ചാത്യ നാടുകള്ളെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചുമുള്ള എല്ലാ പഠനങ്ങളും പൊതുവേ ആരംഭിക്കുക ശ്രീസിന്നെ മാഹാത്മൃത്തെ കുറിച്ചും റോമിന്റെ പ്രതാപത്തിനെ കുറിച്ചുമുള്ള പരാമര്‍ശങ്ങളിലാണ്‌. പ്രാചീന്യഗീസില്‍ ഉയര്‍ന്നുവന്ന നഗരരാജങ്ങള്‍ വര്‍ഗുപരമോ വൃക്തിപരമോ ആയ അധികാരസ്ഥാപനങ്ങളുടെ സ്ഥാനത്ത്‌, നിയ്യന്തിത മെങ്കിലും ജനപങ്കാളിത്തമുള്ള ഒരു പ്രജാധിപത്യവ്യവസ്ഥയ്ക്ക്‌ തുടക്കം കുറിച്ചു. പലാ യന പ്രണേതാക്കളായ ഒരു ജനരുക്ക്‌ ഒരുസ്ഥലത്ത്‌ സ്ഥിരമായി അധിവസിക്കാന്‍ ഇത്‌ പ്രേരണ നല്കി. ഇതോടൊപ്പം സ്വകാരൃസ്വത്തും ആവിര്‍ഭവിച്ചു. സമൂഹത്തിന്റെ സുസ്ഥി തിക്കാവശ്യമായ വ്ൃക്തൃതിത ചിന്തകള്‍ ഉയര്‍ന്നുവന്നു. വൃക്തിവാദത്തിന്‌ മുന്‍തൂക്കം നലകിയാല്‍ ജനാധിപത്യം അര്‍ത്ഥശുന്യമാവും. ജനാധിപത്യം നിലനിര്‍ത്തണമെങ്കില്‍ ഒരുവ്ൃക്തിയേയും ഒരുപ്രത്യേക പരിധിക്കപ്പുറം ഓന്നതൃത്തിലെത്താ൯ അനുവദിക്ക രുത്‌. ഈ ഭൂമികയില്‍ നിന്നാണ്‌ പാശ്ചാതൃരാജ്യങ്ങളിലെ മുല്യചിന്ത ഉയര്‍ന്നുവരുന്ന ല്‍. ഇതു പ്രചരീപ്പിക്കുന്നതിനായി മിഥോളുജി ഉള്‍പ്പെടെയുള്ള വിജഞാനശാഖെകള്‍ കടന്നു വന്നു. സാംസ്കാരിക ക്ഷഥാരൂപങ്ങള്‍, ആചാരപരമായ കഥാരുപങ്ങള്‍, പ്രകൃതിയെകു 23 റിച്ചുള്ള കഥാരുപങ്ങള്‍, പ്രപഞ്ചോലപത്തികഥകള്‍ എന്നിങ്ങനെ തരംതിരിക്കാവുന്ന ഗ്രീക്ക്‌ പുരാണകഥകള്‍ നനയിലും, ബുദ്ധിയിലും, ശക്തിയിലും സദാചാരത്തിലുമുള്ള മൂല്യബോധത്തിന്‌ രുപം നല്കി. മനുഷ്യനു പ്രപഞ്ചത്തെ മനസ്സിലാക്കുന്നതും, പ്രകൃതിയിലും സമൂഹത്തിലും മാറ്റ മുണ്ടാക്കുന്നതും പ്രധാനമായും മുന്ന്‌ ജ്ഞാന സമ്പാദന മാര്‍ഗ്ഗങ്ങളില്‍ കൂടിയാണ്‌. ശാസ്രതജ്ഞാനം, ദാര്‍ശനികജ്ഞാനം, സാന്ദരൃശാസ്ര്രജ്ഞാനം. ഇവയെകുറിച്ചും ഇവ യുടെ പരസ്പരബന്ധത്തെകുറിച്ചും (പ്രാചീന ഗ്രീസുകാര്‍ക്ക്‌ അറിവുണ്ടായിരുന്നു. വിജ്ഞാനത്തിന്വെയും കലയുടെയും സമസ്തമേഖലകളിലും ഗ്രീസിന്റെ സംഭാവനകള്‍ അത്ൃപുര്‍വുങ്ങളും അമൂല്യങ്ങളുമാണ്‌. ഗ്രീക്കുകാരുടെ ശാസ്ര്തരജ്ഞാനമാണ്‌ മനുഷ്യ നന്മയ്ക്കു ഈന്ത്‌ നലകിയുള്ള വിജഞാനാവയേഷണത്തിന തുടക്കം കുറിച്ചത്‌. മേല്പ റഞ്ഞ മൂന്നു വിജ്ഞാനശാഖകളും ഒറ്റയ്ക്കൊറ്റയ്ക്ക്‌ നിലകൊള്ളുന്നവയല്ല, അവ പരസപരം സ്വാധിനിയ്ക്കുന്നവയാണ്‌. ശാസ്രതത്തിന്വെവളര്‍ച്ച യുക്തിപൂര്‍വം പ്രശ്നപരിസരങ്ങളെ സമീപിക്കാന്‍ മനു ഷ്യനു ധൈര്യം നലകുന്നു. (പ്രകൃതിയെ കൂടുതല്‍ അറിയുന്നതിനും, വ്യാഖ്യാനിക്കുന്ന തിനും സമൂഹത്തെ ഗുണപരമായി മാറ്റുന്നതിനും ദാര്‍ശനിക്ചര്‍ച്ചുകള്‍ സഹായകമാ കുന്നു. ഈ രണ്ടു ശാഖകളുടെയും വികാസം, സൌന്ദരൃശാസ്രതബോധത്തിലും ആവി ഷ്കരണ രീതിയിലും സ്വാധീനം ചെലുത്തുന്നു. മനുഷ്യമനസ്സിന്റെ അഗാധതകളില്‍ ഇറങ്ങിച്ചെന്ന്‌ പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ സായര്യാവിഷ്കരണത്തിനു മാരതമെ കഴിയു. മറ്റെല്ലാ സാമൂഹൃബോധരുപങ്ങളും ജിവിതത്തിന്റെ ഒരുവശത്തെ മാത്രമെ പ്രതിനിധാനം ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രപഞ്ചത്തിന്റെയും പ്രതിഭാസ ങ്ങളുടേയും സൌഈന്ദര്യാത്മകജഞാനസമ്പാദനംമുലമുണ്ടാകുന്ന മൂര്‍ത്തരൂപമായ കല, മനുഷ്യജീവിതത്തെ മുത്തേമായും സമഗമായും പ്രതിനിധാനം ചെയ്യുന്നു. (പ്രകൃതി, 24 സമൂഹം. മനുഷ്യവ്യക്തിത്വം എന്നിവയുടെ മഹത്വവും സൌന്ദര്യവും ആസ്വദിക്കാനുള്ള പരിശ്രമത്തില്‍ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന പ്രതൃശാസ്രതമായും, കലയും സാഹിത്യവും പ്രവര്‍ത്തിയിക്കും. വെര്‍ത്തുസ്‌ എന്ന ഗ്രീക്ക്‌ പദത്തില്‍നിന്നാണ്‌ വെചു ഗല എന്ന ഇംഗ്ലീഷ്‌ പദം നിഷപന്നമാകുന്നത്‌. പാശ്ചാത്യ മൂല്യചിന്തയുടെ അടിസ്ഥാനപദമാണ്‌ ഇത്‌. സത്യം (സ, സൌന്ദര്യം നമ, നയ (സട എന്നിവയാണ്‌ പ്രാചീന ര്രീസിന്റെ അടിസ്ഥാന മുലൃസങ്കല്പം. ഭാരതീയവിക്ഷണത്തോടൊപ്പം ഈ പാശ്ചാതൃകാഴ്ചപ്പാടുകളില്‍ നിന്നുകൂടി പിറവികൊള്ളുന്നതാണ്‌ മുല്ൃത്തെകുറിച്ചുള്ള ആധുനിക ചിന്തകള്‍. ഈ മേഖലയെകുറിച്ച്‌ പഠനം നടത്തുന്ന വിജ്ഞാനശാഖയെ ദാര്‍ശനികര്‍ മൂല്യ സിദ്ധാന്തം (കാവ്ജ) എന്നു വിളുക്കുന്നു. പഠനശാഖ എന്ന നിലയില്‍ വളര്‍ന്നുവന്ന തോടെ മൂല്യത്തെ നിരവചിക്കാനുള്ള പരി്രരമവും തൂടങ്ങി. മാനുഷിക മൂല്യങ്ങളെല്ലാം ഒരു നിതൃമൂലൃത്തിന്റെ താത്കാലിക പ്രകാശനമാ ണെന്നും ഈ നിത്യമായ മൂല്യക്രമം ആത്മീയ സ്വഭാവമുള്ളതും മാറ്റമില്ലാത്തുമാണെന്നും അഭിപ്രായമുണ്ട്‌. അഭികാമ്യമായ അനുഭവങ്ങളാണ്‌ മൂല്യങ്ങള്‍ എന്നതാണ്‌ ഈ നിര്‍വ ച്നം അര്‍ത്ഥമാക്കുന്നത്‌. എന്നാല്‍ ഇവിടെ “അഭികാമ്യം” എന്ന പദം നിര്‍വചിക്കാന്‍ വിഷമമാണ്‌. മൂല്യം എന്താണെന്ന ചോദ്യത്തിന്‌ അത്‌ നിങ്ങള്‍ കൊടുക്കുവാന്‍ തയ്യാറാകുന്ന വിലയാണ്‌ എന്ന്‌ ബേല്‍സ്‌ നിര്‍വചിക്കുന്നു. (പ്രയോജനകരവും (്രയോഗക്ഷമവുമായ ഈ നിര്‍വചനം മൂല്യങ്ങള്‍ ആപേക്ഷികവും മനുഷ്യനാല്‍ നിര്‍ണ്ണുയിക്കുപ്പെടുന്നതുമാണ്‌ എനനബോധത്തില്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ചുരുക്കത്തില്‍ മൂല്യങ്ങളുടെ സ്വഭാവം സാമാന്യേന ഇനി പറയുന്നവയാണ്‌. 25 * മൂല്യം അനുഭവനിഷ്ഠവും അനിര്‍വചനീിയവുമായ ഒരു ഗുണമാണ്‌. * എന്തെങ്കിലും താല്പരൃത്തിനാസ്പദമായ വസ്തുവാണ്‌ * മൂല്യങ്ങള്‍ സത്തയാണ്‌. 14. മാനുഷികമുല്യങ്ങള്‍ മനുഷ്യോല്‍പത്തിയെ കുറിച്ചു ഈശ്വരവിശ്വാസികളും അതല്ലാത്തവരും തമ്മില്‍ സാരമായഅഭിപ്രായവ്യൃത്യാസങ്ങള്‍ ഉണ്ട. വികാസപരിണാമത്തിന്റെ ഒരുഘട്ടത്തില്‍ നിര്‍ജീവപദാര്‍ത്ഥത്തില്‍ നിന്ന്‌ ജീവോല്പത്തി സംഭവിച്ചുവെന്ന്‌ ശാസ്ത്രജ്ഞന്മാര്‍ അഭി പ്രായപ്പെടുന്നു. എന്നാല്‍ ഈ പിറവിക്ക്‌ ഒരു ഏകനാഥനുണ്ടെന്നാണ്‌ വിശ്വാസികളുടെ അഭിപ്രായം. എന്താണ്‌ മനുഷ്യന്‍ ജീവന്‍ എന ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഒരേജാതിയില്‍പെട്ട സ്ത്രീപുരുഷബീജം അതിലുശ്ക്കൊള്ളുന്ന ജനുസ്തും ക്രോമ സോമുകളും സംജനിപ്പിച്ചു ലയിക്കുമ്പോഴാണ്‌ ഒരു ജീവന്‍ രൂപംകൊള്ളുന്നത്‌ എന്നാണ്‌ ശാസ്രതസിദ്ധാന്തം. സൃഷട്ചൈതന്യങ്ങളുടെ ആദിരുപങ്ങള്‍ ഇവയില്‍ ലയിച്ചിരിക്ക യാല്‍ ഏറ്റകുറച്ചിലനുസരിച്ച ഇതിലേതെങ്കിലും ഒന്നിന്റെ രൂപം/പ്രകൃതം ജന്തുവിന്‌ സിദ്ധിക്കുന്നു. മനുഷ്യനും മറ്റുജന്തുക്കളുംതമ്മിരല്‍ു ജീവശാസ്രതപരമായ കാര്യങ്ങളില്‍ . ജനനം, വളര്‍ച്ച, പുനരുലപാദനം, തിരോധാനം തുടങ്ങിയ മേഖലകളില്‍ -- അടിസ്ഥാ നപരമായി അന്തരം കാണുന്നില്ല. എന്നാല്‍ മറ്റേതോരുജന്തുലോകത്തേക്കാളും സവി ശേഷമായാണ്‌ മനുഷൃലോകത്ത്‌ സാമൂഹൃഘടെ പ്രതൃക്ഷപ്പെടുന്നത്‌. മനുഷ്ൃത്ധം' എന്നു പേരുനല്കിവിളിയ്ക്കുന്ന വൃക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യമാണ്‌ സവിശേഷമായ ഈ സാമൂഹൃരിതിയ്ക്ക്‌ തുടക്കം കുറിച്ചത്‌. 14.1. പ്രകൃതിയോട്‌ എത്രമാത്രം ഏറ്റുമുട്ടിയാലും, ആപതികരമാണെന്നു തോന്നുന്ന 26 വിധം വിജയം നേടിയാലും പുതിയ വെല്ലുവിളികള്‍ വൃക്തിക്കും സമൂഹത്തിനും മുന്‍പില്‍ ഉയര്‍ന്നു വരുമ്പോഴാണ്‌ “മനുഷ്യത്വം” പ്രബലപ്പെടുന്നത്‌. നിയതിനിയമങ്ങളെ കുറിച്ചുള്ള ബോധവും, അതിനെ വിവേകപൂര്‍വം കൈകാര്യം ചെയ്യാനുള്ള ജാഗ്ര തയുമാണ്‌ മനുഷ്യനെ ഇതര ജിവജാലങ്ങളില്‍നിന്‌ വൃത്ൃസ്തനാക്കുന്നത്‌. നാം ജീവി ക്കുന്ന വാസയോഗ്യമായ ഈ ഭൂമി ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ മേല്‍പറഞ്ഞ ബോധത്തില്‍ നീന്നാണ.. പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടേതായ ഒരു ലോകമുണ്ട്‌. മനുഷ്യനും, അവന്റേതായ ഒരു ലോകത്തിലാണ്‌, ചിന്താപരമായും ക്രിയാ പ്രമായും വ്യാപരിക്കുന്നത്‌. ഇതര ജീവജാലങ്ങളുടെ ലോകം എങ്ങനെയാണോ പിറ വികൊണ്ടത്‌ അത്രേപകാരത്തില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നു. മനുഷ്യന്റെ ലോകമാ കട്ടെ, ഭാത്ക ജീവിതത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തികരിക്കാന്‍ വേണ്ട്‌ യുള്ള യത്നത്തില്‍ അനുദിനം പരിഷ്കരിക്കപ്പെടുന്നു. മനുഷ്യലോകം അവന്റേതുമാ ര്രമാണ്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട ഈ പ്രപഞ്ചത്തില്‍, തന്മേതുമാധ്രമായ ഒരു ലോകം സൃഷ്ടിക്കാന്‍ നടത്തുന്ന യത്നമാണ്‌ മനുഷ്യാദ്ധാനം. എന്നാല്‍ തനിയ്ക്കു ജീവിക്കണമെങ്കില്‍ പ്രകൃതിയുമായും, ഇതരജിവജാലങ്ങളുമായും തന്യേതന്നെ സഹ ജീവികളുമായും ഏറെ പൊരുത്തപ്പെടേണ്ടതുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കുന്നു. അമിത മായ (്രകൃതിചുഷണം, അനാവശ്യമായ ധനാര്‍ജനം, അനുഭവങ്ങളാലുടെ സമുഹം സൃഷ്ടിച്ച വിധിവിലക്കുകള്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ലംഘിക്കാനുള്ള ത്വര മുത ലായവ തടയുന്നതിനായി പില വിശ്ധാസങ്ങളും സംഘടിതപ്രയതനങ്ങളും ആരംഭിച്ചത്‌ മനുഷ്യത്വത്തിന്‌ പുതിയ രൂപഭാവങ്ങള്‍ നലകി. നേരത്തെ സൂചിപ്പിച്ചു മതമുല്ൃയബോ ധവും പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രചാരം നേടിയ മതേതരമൂല്യബോധവും ചേര്‍ന്നു ണ്ടായ മാനുഷിക വീക്ഷണമാണ്‌ “മാനേവികത' അഥവാ ഹ്യൂമനിസം എന മുലു സങ്കല്പം. 27 ഹ്യൂമസ (ധം) എന്നു ലാറ്റിന്‍ വാക്കിന്‌ ഭൂമി എന്നാണ്‌ അര്‍ത്ഥം. ഭൂമിയില്‍ നീവ സിക്കുന്നവന എന്ന അര്‍ത്ഥത്തില്‍ ഹോമോ (ബല) എന്ന പദവും പ്രചാരത്തിലുണ്ടാ യിരുന്നു. ഭൂമിയുമായി ബന്ധമുള്ളതും, മതാതിരവുമായ ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെ സൂചിപ്പിക്കാനാണ്‌ ഫ്യൂമനിസം എന്ന പദം ആദ്യകാലത്ത്‌ ഉപയോഗിച്ചത്‌. പ്രാചീനകാലഘടുത്തില്‍ പരിമിതമായ അര്‍ത്ഥം മാത്രമുണ്ടായിരുന്ന ഈ പദം ക്രമേണ പുതിയ അര്‍ത്ഥങ്ങള്‍ കൈവരിച്ചു. 4. മനുഷ്യനാണ്‌ എല്ലാറ്റിന്റെയും അളവുകോല്‍. അവനു വേണ്ടിയാണ്‌ പ്രപഞ്ച ത്തിലെ സമസ്തവിജ്ഞാനവും. ഈ ആശയമാണ്‌ മാനവികതാവാദത്തിന്റെ ആന്തര സത്ത. ഗ്രീക്ക്‌ റോമന്‍ ചിന്തകളുടെ പ്രചാരത്തിലൂടെയാണ്‌ ഈ ചിന്ത നിലവില്‍ വന്ന ത്‌. യഹുദമതവും അതിന്റെ തുടര്‍ച്ചയായി കാണാവുന്ന ക്രിസ്തുമതവും മാനവമനോഗ തിയുമായി പൊരുത്തപ്പെട്ടുപോകുന്ന മതദര്‍ശനങ്ങളാണ്‌ ആദൃകാലത്ത്‌ മുന്നോട്ടുവെ ച്ചത്‌. (്രിസ്തുമതാനുയായിയായ കോണ്‍സ്റ്റാസ്റിയ൯ ച്രകവര്‍ത്തി തന്റെ തലസ്ഥാനം ഗ്രീക്ക്‌ സംസ്‌കാരത്തിന്റെ ആസ്ഥാനമായിരുന്ന ബൈസാന്‍ഷ്യ (ജസ ത്തിലേക്കു മാറ്റിയതും, ഈ പ്രദേശത്തിന്റെ പേര കോണ്‍സ്റ്റാന്റിനോപ്പിള്‍ (൩ നെഘ്യടേ എന്നാ ഷ്ഴിയതും ലോകചരിരതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ക്രിസ്തുമതത്തിന്‌ വ്യാപേക മായ പ്രചാരം കിട്ടാന്‍ തുടങ്ങുന്നത്‌ ഈ കാലത്താണ്‌. ശ്രീസിന്റെയും റോമിന്റെയും വിജ്ഞാനഭണ്ഡാരത്തെ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുന്നതിന്‌ ക്രിസ്തുമതം ശ്രദ്ധിച്ചു. ആരാധനാ്രമത്തില്‍ -- ലിറ്റര്‍ജി -- ഇതിനെ സ്വാധിനം വരു ത്തുന്നതിനും മതുമേലധ്യക്ഷന്‍മാര്‍ തയ്യാറായി. ക്രിസ്തുവില്‍ “സ്വര്‍ഗ്ഗപുര്തന്‍' എന്ന സങ്കല്‍ല്പത്തോടൊപ്പം, മനുഷ്യപുര്തന്‍' എന്ന ഒരു സങ്കല്‍പം കൂടി വ്യാപകമായി പ്രചാ രത്തില്‍ വന്നതോടെ മനുഷ്ൃകേന്ദ്രീകൃതമായ മതവിക്ഷണത്തിന്‌ ആക്കം വര്‍ദ്ധിച്ചു. 'മനുഷ്യത്ധം' എന്നതുകൊണ്ട്‌ സമൂഹം ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെക്കുകയും മനു 28 ച്ൃനും ദൈവത്തിനും വേണ്ടി അവ അനുഷ്ഠിക്കേണ്ടത്‌ ഓരോ മനുഷ്യന്റേയും കടമ യാണെന്ന ധാരണ പ്രചാരത്തില്‍ വരകയും ചെയ്തു. കുദാശകള്‍ എന്ന പേരിലറിയ പ്പെടുന്ന ക്രിസ്തുമതത്തിലെ സംസ്കാരകർമ്മങ്ങൾ കേവലം പവിര്രികരണചടങ്ങുകള്‍ മാരരമായിരുന്നില്ല. ജ്ഞാനസ്നാനം, കുമ്പസാരം, കുര്‍ബാന, സ്ഥൈര്യലേപനം, വിവാ ഹം, ഗുരുപ്പട്ടം, രോഗിലേപനം എന്നീ ഏഴു കൂദാശകള്‍ ബാഹൃകര്‍മ്മാനുഷഠാനവും അതൊടൊപ്പം ആദ്ധ്യാത്മിക പ്രാര്‍ത്ഥനയും കൂടി ചേര്‍ന്നതാണ്‌. യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തില്‍ മുന്നോട്ടുവെച്ച അഷടഭാഗ്യങ്ങള്‍ ക്രിസ്തുമതത്തിന്റെ മാനവിക വീക്ഷണത്തിലേക്ക്‌ വിരല്‍ ചുണ്ടുന്നു. ഈ കാഴ്ചപ്പാടുകള്‍ നിലവില്‍ വന്നതോടുകൂടി മനുഷ്യന്റെ പുണൃപാപബോധങ്ങളില്‍ മാറും വന്നു. മതവും സമൂഹവും മുന്നോട്ടുവെ യ്ക്കുന്ന പുണ്യപാതയില്‍ സഞ്ചരിക്കാന്‍ മനുഷ്യന്‍ തയ്യാറാണെങ്കിലും ചിലഡ്ൃക്തി സ്വഭാവങ്ങളും, സാമൂഹൃഘടനയിലെ ചില വിശേഷതകളും അതിനു വിഘാതം സൃഷ്ടി ക്കാന്‍ ഇടയുണ്ടെന്ന്‌ യേശുക്രിസ്തു കണ്ടു. പാപം ചെയ്തു എന്നതുകൊണ്ടു മാദ്രം ഒരാള്‍ ദൈവലോകത്തിരു പ്രവേശിക്കാ൯ അനഹനാകുന്തില്ലെന്നും പാശ്ചാത്താപത്തി ലൂടെ മാനസാന്തരപ്പെടാന്‍ അവന്‍ അവസരം കൊടുക്കാവുന്നതാണെന്നും ക്ര്സ്തു മതം പ്രഖ്യാപിച്ചു. ഹ്്യൂമന്സം - മാനവികത - എന്ന ആശയം ശാസ്ര്രീയവും യുക്തിസഹവുമായി മുന്നോട്ടുവെച്ചുതും പ്രചരിപ്പിച്ചതും ക്രിസ്തുമതത്തിന്റെ ആദുൃകാലഘട്ടത്തിലെ മിഷ ണറിമാരാണ്‌. പിന്നീടുകടന്നുവന്ന ഇസ്ലാംമതം മനുഷ്യന്റെ സമൂഹജീവിതത്തിലും വൃക്തിജീവിതത്തിലും കര്‍ക്കശമായ ചില ചിട്ടകള്‍ നടപ്പിലാക്കി. മാനവികതയുശപ്പെ ടെയുള്ള മൂല്ൃപിന്തകളെ വിശ്വാസവുമായി - ഈമാന൯ (ജൈ -- ബന്ധപ്പെടുത്ത്മാ ര്രമെ ഇസ്ലാം കണ്ടിരുന്നുള്ളൂ. 29 1.43. ഇരുളടഞ്ഞു കാലേഘടും, മാനവികരുയുടെ അപ്ച്യഘട്ടം റോമാ സാാജ്ൃത്തില്‍ സ്വത്രന്തചിന്തയ്ക്കും ആശയവിനിമയത്തിനുമുണ്ടായിരുന്ന സ്വാതന്ത്ര്യം ഏ.ഡി. 529 ആയപ്പോഴേക്കും ഏതാണ്ട്‌ അവസാനിച്ചു. ക്രിസ്തുമതം മത പരമായ വിഷയങ്ങളില്‍ ഏകാധിപതയ പ്രവണതകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. ഏ. ഡി. ടോ മുതല്‍ 3400 വരെയുള്ള കാലഘട്ടം ഇരുണ്ടയുഗം എന്ന പേരിലാണ്‌ ലോകചരി ര്രത്തില്‍ അറിയപ്പെടുന്നത്‌. മരത്തിന്റെ ആന്തരികസത്തയെ ഉപേക്ഷിച്ചു കേവലം അനു ഫ്ഠാന ഘടകങ്ങള്‍ക്ക്‌ പ്രഥമസ്ഥാനം നല്‍കാനും മതഭരണത്തിനുവേണ്ടി അമിതാധി കാരമുള്ള സ്ഥാപനങ്ങളെ സൃഷ്ടിക്കുവാനും തുടങ്ങിയപ്പോള്‍ താല്കാലിമായി മാന വികതയുടെ അപചയവഘട്ടം ആരംഭിച്ചു. പലഭു,്പരദേശങ്ങളിലുമുള്ള ഭരണകൂടങ്ങളും ഭരണാധികാരികളും മതസ്ഥാപനങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറി. മനുഷ്യന്‌ ചിന്താസ്വാത്ര്രയം നഷ്ടപ്പെട്ട ഈ കാലയളവില്‍ അതിന്റെ ആവിഷ്കാ രരൂപങ്ങളായ കലാസാഹീത്യാദ്‌! വിഷയങ്ങളില്‍ മുരടിപ്പനുഭവപ്പെടാന്‍ തുടങ്ങ്‌. മതാ ധിപതും', തങ്ങള്‍ക്ക്രപിയമായ കാരൃങ്ങള്‍ പറയുന്ന കൃതികളേയും എഴുത്തുകാരെയും നിര്‍ദയം നശിപ്പിക്കാന്‍ ആരംഭിച്ചു. കവിത, മരുപരമല്ലെങ്കല്‍ അത്‌ പിശാചിന്റെ വചന ങ്ങളാണെന് മതാദ്ധ്യക്ഷന്‍മാര്‍ വിധിച്ചു. വിഗ്രഹാരാധന നിരോധിക്കപ്പെടുകയും, പ്രത മാനിര്‍മ്മാണമുള്‍പ്പെടെയുള്ള എല്ലാ കലകളും അസത്ൃമാണെന്്‌ പ്രഖ്യാപിക്കുകയും ചെയ്തു. നിരന്തരമായ നിരീക്ഷണ, ഗവേഷണ, പരീക്ഷണങ്ങളിലൂടെ തങ്ങള്‍ കണ്ടെ ത്തിയ പ്രപഞ്ചസത്യങ്ങള്‍ വെളിപ്പെടുത്തിയ ശാസ്രതജ്ഞന്‍മാരെ അംഗീകരിക്കാന്‍ തയ്യാ റായില്ല എന്നു മാത്രമല്ല അവരെ ശിക്ഷിക്കാനും തയ്യാറായി. മതവിചാരണ -- ഇന്‍ക്ഷിസി ഷന്‍ - മാനവ ചിന്തയുടെ സമസ്തതലങ്ങളിലും ഭീതിപടര്‍ത്തി. കരുണാമയനായ “ദൈവാ്‌ കാര്‍ക്കശ്യമുള്ളവനായും, സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ 'മതം' ഭീതിതമായും ജന ങ്ങള്‍ക്കനുഭവപ്പെട്ടു. മറ്റേതൊരുമണ്ഡലത്തേക്കാളും മാനവികതയെയാണ്‌, ഇരുളടഞ്ഞ 30 കാലഘട്ടത്തിന്റെ ആദൃഘട്ടം ഏറെ സ്വാധീനിച്ചത്‌. മതാധിഷ്ഠിതമുല്യങ്ങള്‍ ദൈവകേ ര്ദരീകൃതമായി മാറുകയും നിസ്സഹായനായ മനുഷ്യനെ വിസ്മരിക്കുകയും ചെയ്തു. 1453-ല്‍ കോണ്‍സ്റ്റാനുഡിനോപ്പിള്‍ അറബികള്‍ക്കധിനമായതോടെ മദ്ധ്യധരണ്യയാഴി പ്രദേശം അറേബ്യക്ക്‌ കിക്കും പടിഞ്ഞാറുമുള്ള മഹത്തായ സംസ്കാരങ്ങളുടെ സംഗ മരംഗമായി മാറി. ഈ കാലഘട്ടത്തിന്റെ തുടര്‍ച്ചയായി, 38 മുതല്‍ 37 വരെയുള്ള നൂറ്റാ ണ്ടുകളെ പര്രതം നവോത്ഥാന കാലഘട്ടം എന്നു വിശേഷിപ്പിക്കാനാരംഭിച്ചു. ടം നവോത്ഥോന കാലഘട്ടവും മനുഷ്യനും ഇംഗ്ലീഷിലെ റിനൈന്‍സ൯സ്‌ എന്ന പദത്തിന്‌ സമാനമായിട്ടാണ്‌ നവോത്ഥാനം എന്ന പദം മലയാളത്തിലുപയോഗിച്ചുവരുന്നത്‌. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്ൃത്തിരു ഇറ്റലിയിരു ആരംഭിച്ചു ബുദ്ധ്പരവും, സാംസ്കാരികവുമായ നവചിന്തകള്‍ തുടര്‍ന്നു വരുന്ന നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സൃഷ്ടിച്ച മാറ്റമാണ്‌ നവോത്ഥാന വിപ്ലവം. കലാ സാഹിതു വിഷയങ്ങളെകുറിച്ചുള്ള പഠനത്തിലാണ്‌ ഈ പദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടി ടുള്ളതെങ്ക്ലും ആകെ തുകയില്‍ ഇത്‌ ഒരു മനുഷ്യോദയപ്രസ്ഥാനമായിരുന്നു. ലോക ചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ ഇത്തരത്തില്‍ മാനവപുരോഗതിയുടെ പുതുജന്മങ്ങശ കാണാമെങ്കിലും അവയെ ഒനും തന്നെ സാമുഹൃശാസ്ര്രവും സാംസ്കാരിക ചരി ത്രവും അരൂമേല്‍ പരിഗണിക്കുന്നില്ല. അതിനുള്ള കാരണം അവയ്ക്കൊന്നും തന്നെ ഇ്രത വ്യാപകമായ: സ്വാധീനം നേടാനോ ഏതെങ്കിലും ഒരു സംഘടിത സമൂഹത്തിന്െ താമസബോധത്തെ ഉച്ഛാടനം ചെയ്യാനോ കഴിഞ്ഞിട്ടില്ല എന്നതാണ്‌. ഈ കാലഘട്ടത്തിലെ ചിന്തകള്‍ ലോക്ചരിര്തത്തില്‍ ചില നിഷേധദ്ധാധിനങ്ങള്‍ക്ക്‌ ഇടനലകിയെജംലും മനു ഷുയവൈദവത്തിനും മാനവസത്തയ്ക്കും ജ്ൃതമേല്‍ അംഗീകാരം ലഭിച്ചു ഒരു കാലഷ്ട്ടം 31 ഇതിനുമുന൯പോ ശേഷമോ ഉണ്ടായിട്ടില്ല. 5൦3. കോപ്പര്‍നിക്കസ്‌, ഗലീലിയോഗലീലി, ഐസകസ്യൂട്ടന്‍ എന്നിവര്‍ പ്രപഞ്ചത്തെകു റിച്ചും, (്രകൃതിപ്രതിഭാസങ്ങളെകുറിച്ചും യുക്തിസഹമായ ശാസ്രതീയ വീക്ഷണങ്ങള്‍ മുന്നോട്ടുവെച്ച. സാഹിത്യത്തില്‍ ദാന്യെ, അലകുസാണ്ടര്‍ പോപ്പ്‌ മുതലായ പണ്ഡിത ന്മാര പുതിയ അര്‍ത്ഥത്തിരുഃ പഴയ ധാര്‍മ്മിക പിന്തകള്‍ പുനരവതരിപ്പിച്ചു. ലിയനാഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ എന്നിവര്‍ ചിത്രകലയില്‍ പുതുരപ്രവണതകള്‍ക്ക്‌ തുടക്കം കുറിച്ചു. ജര്‍മ്മന്‍കാരനായ ഗുട്ടന്‍ബര്‍ഗ്‌ 1453-ല്‍ അച്ചുടിവിദ്യയ്ക്കു തുടക്കം കുറിച്ചത്‌ വിജ്ഞാനവ്യാപനത്തിന്‌ ഏറെ സഹായകമായി. കലാസാഹിതൃമണ്ഡലത്തില്‍ വന്ന മാറ്റങ്ങളുടെ കൂടി സാഹചര്യത്തിലാണ്‌ നവോത്ഥാനം ഒരു വിപ്ലവമാണെന്്‌ സൂചിപ്പിച്ചത്‌. കേവലരാഷ്ര്ദീയപരിവര്‍ത്തനം എന്ന അടിസ്ഥാനത്തിലല്ല മനുഷ്യചിന്തയിലും ക്രിയാവ്യാപാരങ്ങളിലുമുണ്ടായ മാറ്റം എന്ന അടിസ്ഥാനത്തിലാണ്‌ നവോത്ഥാനം ഏന സംപ്രത്ൃയം കടന്നുവരുന്നത്‌. മേല്‍സൂചിപ്പിച്ച മാറ്റങ്ങള്‍ പതിനാലാം നൂറ്റാണ്ടില്‍ ആകസ്മികമായ! സംഭവിച്ച തല്ല. പ്രന്തണ്ടാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ചതും (ക്രമാനുഗതമായി! വളരന്നുവന്നതുമായ ചിന്താമണ്ഡലത്തിലെ പലനങ്ങളാണ്‌ ഇതിനു കാരണമായത്‌. രാജാധികാരം ദൈവദ ത്തമാണെന്ന ഒരു വിശ്വാസം വ്യാപകമായ രീതിയില്‍ ജനങ്ങളില്‍ നിലവിലുണ്ടായിരു ന്നു. ദൈവത്തിന്റെച്രതിപുരുഷന്‍മാരായ തങ്ങള്‍ 'മൂല്യ' ങ്ങളുടെ സൃഷ്ടിസ്ഥിതി സംഹര്‍ത്താക്കളാണെന്ന്‌ രാജാക്കന്മാര്‍ പ്രചരിപ്പിച്ചു. ജനജീവിതത്തില്‍ രാജവാഴ്ചയുടെ ഇടപെടല്‍ പലപ്പോഴും സഹിക്കാവുന്നതിലപ്പുറമായ്രുന്നു. നിയമനിര്‍മ്മാണം, നീതി നിര്‍വഹണം ശിക്ഷാവിധികള്‍ തുടങ്ങിയ ഒരു വിഷയത്തിലും കേവലമനുഷ്യന്യെ ഭത 32 കപശ്ചാത്തലങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. മനുഷ്യനുവേണ്ടി ആയിരിക്കണം ഇവ ഒയല്ലാം എന്ന്‌ രരമേണ സമൂഹം ചിന്തിക്കാന്‍ ആരംഭിച്ചു. 1,5.2. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിനെതിരെ 1235 ജൂണ്‍ 35൪ ഒപ്പുവെച്ചു മാഗ്നാകാര്‍ട്ട മനുഷ്യചരിത്രത്തില്‍ ഒരു പുതിയ കാഴ്ചപ്പാടിന്‌ തുടക്കം കുറിച്ചു. ജനങ്ങള്‍ ഭരണകൂ ടത്തിനെയും, നിയമങ്ങളേയും ഏതര്‍ത്ഥത്തിലാണ്‌ വിലമതിക്കുന്നതെന്ന്‌ ഈ പ്രഖ്യൊ പനത്തിലൂടെ വൃക്തമാക്കി. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ നിരവചിക്കാനും കാത്തുസുക്ഷിക്കാനും ഒരണകുടം ബാദ്ധ്യസ്ഥമാണെന്ന ആദ്യത്തെ പ്രഖ്യപേനമാണ്‌ മാഗ്നാകാര്‍ട്ട. ഒരു വൃക്തിയെ തടവിലാക്കിയാല്‍ നിഷ്പക്ഷമായി വിചാരണ ചെയ്യണ മെന്നും വിചാരണാസമയത്ത്‌ മറ്റുള്ളവരുടെ സാന്നിദ്ധ്യം വേണമെന്നും ആ സന്ദര്‍ഭ ത്തില്‍ ധനികനെന്നും ദരിദ്രനെന്നുമുള്ള വേര്‍തിരിവ കടന്നുവരരുത എന്നും ഈ നിയമം ഉറപ്പുവരുത്തി. ഇന്‌ ലോകത്താകെ നീതിസ്യായമേഖലയില്‍ മാഗ്നാകാര്‍ട്ടയുടെ സ്വാധിനം കാണാം. 1789 മുതരു 99 വരെ നടന്ന പഫ്രഞ്ചുവിപ്പവം മാനവികതയുടെ ചത്രതത്തില്‍ ഗണ നീയമാണ്‌. നാടുവാഴിത്തഭരണത്തിന്‍കിീഴില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവന പ്രയാ സങ്ങള്‍, ഉള്ളവനും ഇല്ലാത്തവനും തമ്മിരു വര്‍ദ്ധിച്ചുവന്ന അന്തരം, ഇവയ്ക്കുനേരെ മുഖംതിരിച്ചു നിലക്കുകയും ദാരിദ്യം ദൈവദത്തമാണെന്‍ വിശ്ചസിക്കുകയും ചെയ്ത മതസ്ഥാപനങ്ങളോട ജനങ്ങള്‍ക്കുണ്ടായിരുന്ന അമര്‍ഷം, സമ്രഗമായ മാറ്റത്തിനുള്ള വ്ൃയരഗത എന്നിവയാണ്‌ ഫ്രഞ്ചുവിപ്പവത്തിന്‌ വഴിയൊരുക്കിയത്‌. മാനവികതാബോധത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങളെ വിപ്ലവത്തിന്‌ നേതൃത്വം കൊടുത്തവര്‍ ചോദും ചെയ്തു. മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ക്കുള്ളകാരണം, അതിനെ അതിജീവിക്കാന്‍ അവന്റെ മുന്നിലുള്ള മാര്‍ഗ്ഗം എന്നിവയിലേക്ക്‌ പ്രശസ്തചിന്തകരായ വോള്‍ട്ടയവും റൂസോയും ജനങ്ങളുടെചിന്തയെ ആകരഷിച്ചു. പപസംഗങ്ങള്‍, ലേഖന 33 ങ്ങശ, കവിതകള്‍ എന്നിവയിലൂടെ പഫ്രഞ്ച ജനതയുടെ ദേശിയബോധേത്തെയും ആത്മാ ഭിമാനത്തെയും വീണ്ടെടുത്ത. തങ്ങളുടെ പരിതോവസ്ഥകളോട പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കിയത്‌ ആശയലോകത്തു ഇവര്‍ നടത്തിയ പരിശ്രമങ്ങളാണ്‌. കായികബല ത്തിന്റെ വിജയത്തോടൊപ്പം തന്നെ, മാനവീകരു ഉയരത്തിവിടടു ആത്മവിശവാസത്തിന്റെകൂടി വിജയമാണ്‌ ഫ്രഞ്ചുവിപ്പവം. 15.3. മാനവികതയും നവോത്ഥോന പാശ്ചാത്യ സാഹിത്യവും ഈ കാലയളവില്‍ സാഹ്‌ത്ൃത്തില്‍ ഉയര്‍ന്നുവന്ന രണ്ടു ചിന്താഗതികള്‍ ശ്രദ്ധേ യമാണ്‌. നിയോക്സാസിസം റൊമാന്റിസിസം എന്നിവയാണ്‌ അവ. ഇരുളടഞ്ഞ കാലഘ ട്ടത്തില്‍ മാനവസംസ്കൃതിയ്ക്ക്‌ നഷ്ടപ്പെട്ടുപോയ മൂല്യബോധങ്ങളെ തിരിച്ചുകൊണ്ടു വരാനുള്ള പരിശ്രമമാണ്‌ സാഹിത്യത്തിലെ നിയോക്ലാസിക് പ്രസ്ഥാനം. മതവിരുദ്ധ മെന്ന്‌ തീര്‍പ്പുകല്‍പിച്ചു ക്രൈസ്തവസഭയും അതിന്റെ പിന്‍ബലത്തോടെ ഭരണാധികാ രത്കളും പ്രചാരലുപ്തമാക്കിയ ഗ്രീക്ക്‌ - റോമ൯ കൃതികളെ, (പ്രാചീനഭാഷകള്‍ പഠിച്ച്‌ ആ ഭാഷകളില്‍ തന്നെ പുനരാവിഷ്കരിക്കാന്‍ നിയോക്ലാസിക സാഹിതൃകാരന്‍മാര്‍ തയ്യാറായി. ഇവര്‍ക്കു സാഹിത്ൃരചനയിലും കലാവിമര്‍ശനത്തിലും മാര്‍ഗ്ഗദര്‍ശിത്വം നല്കി യത്‌ പ്രാചിനകൃതികളാണ്‌. ഹോമര്‍, വെരജില്‍, ദാനത്തെ മുതലായവരുടെ കൃതികള്‍ അതേ പ്രകാരത്തില്‍ അനുകരിക്കാന്‍ കഴിയുന്നവരാണ്‌ ഉത്തമസാഹിത്ൃകാരയാര്‍ എന്ന്‌ ഇവര്‍ വിശ്ചസിച്ചു. സത്യം, ധര്‍മ്മം തുടങ്ങിയ മുലുങ്ങള്‍ക്ക്‌ (പ്രാധാന്യം നല്‍കുന്ന സാഹിത്യരചന യാണ്‌ ഉത്തമസാഹിതൃരചന എന്ന്‌ നിയോക്നാസിസം വിധിച്ചു. ഏതാണ്ട 46590 മുതല്‍ 1790 വരെ പാശ്ചാതൃസാഹിതൃലോകത്തെ നിയ്യ്ത്രിച്ചത്‌ നിയോക്ലാസിക തത്ചങ്ങളാണ്‌. നിയോക്സാസിസത്തിന്റെ ഒരു നിഷേധസ്വാധീനം എന്ന നിലക്കാണ്‌ കാല്പനി 34 കത എന്ന റൊമാന്നിക കാവ്ൃചിന്ത 198 ല്‍ പാശ്ചാത്ൃയനാടുകളില്‍ ഒരു സംഘടിത പ്രസ്ഥാനമായി മാറുന്നത്‌. വില്യം ബ്ലെയ്ക, വേഡ്സ്‌ വര്‍ത്ത്‌, കാള്‍റിഡജ, ഷെല്ലി, കീറ്റസ്‌ എന്നീ കവികള്‍ നിയോക്ലാസിക്‌ രചനാരിതിയേയും രൂപാധിഷഠിത വിമര്‍ശന സ്രമ്പദാ യത്തേയും എതിര്‍ത്തു. എന്നാല്‍ ചില മുല്ൃയബോധങ്ങള്‍ക്ക്‌ സാമൂഹൃംഗീകാരം നേടി ഒയടുക്കാന്‍ റൊമാന്റിസിസം യത്നിക്കുകയും ചെയ്തു. മൂല്യങ്ങള്‍ വൃക്തൃധിഷഠിതമാ ണെന്നും, വൃക്തിക്കു സമൂഹത്തില്‍ അര്‍ഹമായ പരിഗണനയും സ്ഥാനവും ലഭി ക്കണമെന്നും ഉചിതമായ കഴിവുകള്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവുമാണ്‌ ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്‌ എന്നും റൊമാന്റിസിസം വൃക്തമാക്കി. വൃക്തി,്രധാനമാകയാല്‍ നിരവധി പരിമിതികള്‍ കാല്പനികതയുടെ മൂല്ൃചിന്ത കളിര ഉണ്ടായിരുന്നു. എന്നാര ആ കാലഘഷട്ടംവരെ കലയും സാഹിത്യവും ഉയര്‍ത്തി പിടിച്ചു മാനവനയയുടെ പക്ഷത്തുനിന്നുകൊണ്ട തന്നെയാണ്‌ റൊമാന്റിക്‌ സാഹിത്യ കാരനും തന്റെ രചന നിര്‍വഹിച്ചത്‌. അതില്‍ ഏതെങ്കിലും വീച സംഭവിക്കുന്നുവെ കില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കാന്‍ അവന്‍ ശ്രദ്ധിച്ചിട്ടുമുണ്ട. ശാസ്ത്രത്തിലും ഭുമിശാസ്രതത്തിലുമുണ്ടായ അഭൂുതപൂര്‍വുമായ വളര്‍ച്ച ചരിത്രഗ തിയെ സ്വാധീനിച്ചു. ഉല്പാദന പ്രകിയയില്‍ യ്ര്തങ്ങളുടെ കടന്നുവരവോടെ സംഭ വിച്ചു ഉലപാദനവര്‍ദ്ധനവ്‌ പുതിയ കമ്പോളങ്ങള്‍ കണ്ടെത്താന്‍ പാശ്ചാതൃരാജ്യങ്ങളെ നിര്‍ബന്ധിതമാക്കി. സാഹസികമായ സമുദ്ര സഞ്ചാരങ്ങളില്‍ താലപര്യം കാണിച്ചിരുന്ന പോര്‍ച്ച്ൂഗല്‍, ഹോളണ്ട്‌, (ഫാന്‍സ്‌, (്രിട്ടന്‍ മുതലായ സമുര്രതിരരാജ്യങ്ങള്‍ക്ക്‌, വടക്കു നോക്കിയ്ര്തത്തിന്റെപചാരവും, ഹിപ്പാലസ്‌ കാറ്റിന്റെഗതി നിര്‍ണയിച്ചതും പുതിയ പര വേഷണങ്ങള്‍ക്ക്‌ പ്രേരണ നലകി. വെടിമരുന്നിന്റെ കണ്ടുപിടുത്തവും ഹിംസാത്മക മായ ഉപയോഗവും അധീശാധികാരശക്തികളുടെ യുദ്ധങ്ങള്‍ക്ക്‌ പുതിയ രൂപം നല്കി. ക്ര്സതുമത (്രചരണത്തനുണ്ടായിരുന ഡ്യഗത ഈ യാ്രാസാഹസങ്ങള്‍ക്ക്‌ പ്രോത്സാ 33 ഹനം നലകാന്‍ പര്യാപ്തവുമായിരുന്നു. കച്ചവടതാല്പര്യവും മരുപ്രചരണതാല്പര്യ വുമായി ആരംഭിച്ചു ഈ സഞ്ചാരങ്ങള്‍ കോളണിവല്‍കരണത്തിലണ്‌ അവസാനിച്ചത്‌. കോളനിവലകരണത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ദൂഷ്യങ്ങള്‍ പല മേഖലകളിലായി ചര്‍ച്ച്‌ ചെയ്തിട്ടുള്ളതാണ്‌. കൊളോണിയല്‍ അധിനിവേശത്തിന്റെ ഫലങ്ങളിലൊന്നാണ്‌ പാശ്ചാത്ൃചിന്തയുടെ വ്യാപനം. ,്പാചീന്രഗീസില്‍ നിന്ന്‌ ആരംഭിച്ചതും നവോത്ഥാന കാലഘട്ടത്തിലെ ശാസ്ര്രീയയുക്തിബോധംകൊണ്ട്‌ പോഷിപ്പിക്കപ്പെട്ടതും, രാഷ്ഭ്രീയ സാമൂഹ്യ വിപ്ലവ ങ്ങളുടെ ഫലമായി വൃക്തി ജീവിതത്തില്‍ സര്‍വ്വസപര്‍ശിയായി സ്വാധീനം നേടിയതു മായ “മാനവികത എന്ന മൂല്യബോധം പാശ്ചാത്യ വിജ്ഞാന വ്യാപനത്തിന്റെ സൃഷ്ടി യാണ്‌. 1.6. ad aCe ~ പദനിഷപത്തി, വ്യാപ്തി, നിവേചനം, വര്‍ശ്നീകരണം പ്രാചീന ഗ്രീക്ക്‌ - റോമന്‍ സാഹിത്യത്തെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നവരാണ്‌ ആദ്യകാലത്ത്‌ ഹ്ടൂമനിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ല്‍. വ്യാകരണം, അലങ്കാരശാസ്രതം, കവിത, ചരിര്രം, സദാചാരദര്‍ശനങ്ങള്‍ എന്നിവ യ്ക്കാണ്‌ ഇവര്‍ പ്രാമുഖ്യം നല്കിയിരുന്നത്‌. ഇറ്റാലിയന്‍ ചിന്തകന്മാരില്‍ നിന്ന്‌ പല പ്രദേശങ്ങളിലായി വ്യാപിച്ച്‌ ്രമേണ മതാതിതവും, ദേശാതിതവുമായ മനുഷ്ൃത്ചത്തെ കാത്തുസുക്ഷിക്കുക എന്ന അര്‍ത്ഥം ഈ പദത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞു. പരസ്പരധാരണ, ഉദാരത, ദയ, സഹാനുഭൂതി, മനുഷ്യപക്ഷത്തുനിന്നുകൊണ്ടുള്ള വിധിനിര്‍ണ്ണയം, അഭിമാനബോധം, സ്നേഹം, ബഹുമാനം എന്നിവയാണ്‌ ഹ്യുമനിസ്റ്റു കള്‍ ലക്ഷ്യമാക്കുന്നത്‌. പ്രാചീന ഗീക്ക്‌ മിഥോളജിയിലൂടെ പ്രചാരം നേടിയ, ഭൂമി യിലെമനുഷ്യര്‍ക്കു വേണ്ടി സര്‍വവും തൃജിക്കാന്‍ തയ്യാറായ വീരനായകന്‍മാരാണ്‌ 36 ഇവര്‍ക്ക്‌ മാതൃകകളായത്‌. ഫ്രാന്‍സിസ്‌കൊ പ്െടാര്‍ക്ക്‌, കുരുക്കിയോ സജ്മൂട്ടി ഏന്ന്‌ ചിന്തകന്മാര്‍ പ്രാചീന റോമന്‍ കൃതികളുടെ കൈയ്യെഴുത്തു പ്രതികള്‍ കണ്ടെടുക്കുകയും, മാനവികാശയങ്ങള്‍ക്കു പ്രാധാന്യം നലക! പുനഃപ്രസിദ്ധികരിക്കുകയും ചെയ്തു. പ്ലാറ്റോ, അരിസ്റ്റോട്ടില്‍, എന്നീ പ്രാചീന വിമര്‍ശകന്മാര്‍, കാവ്യം മനുഷ്യന്‍ ഏതുവിധമാണ്‌ പ്രയോജനപ്പെടുന്നത്‌ ഏന്ന തിനെ മുന്‍നിര്‍ത്തിയാണ്‌ തങ്ങളുടെ കാഡ്യാദര്‍ത്തിന്‌ രൂപം നല്കിയത്‌. ഈ വിമര്‍ശനരി തിക്ക്‌ ഈല്‍ നലകാന്‍ നിയോക്ലാസിക്‌ വിമര്‍ശകരും ശ്രദ്ധിച്ചു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മനുഷ്യന്‍ സവിശേഷമായ പരിഗണന ലഭിച്ചു. മാനവികചിന്ത ഏറെ വികസിതമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എന്താണ്‌മാനവികത എന്ന്‌ ശാസ്ര്രീ യമായി നിര്‍വചിക്കാനും, പഠനസൌരകരൃത്തിനും വേണ്ടി വ൪ഗ്ഗ്കരിക്കാനും കഴിയണം. “മനുഷ്യനാണ്‌ എല്ലാറ്റിന്റേയും അളവുകോല്‍ എന്ന പ്രോട്ടഗോറസിന്റെ പ്രസ്താ വനയാണ്‌ നിര്‍വചനചിന്തയില്‍ ആദ്യംകടന്നുവരിക. അദ്ദേഹത്തിനുശേഷം വന്ന ഡാക്കി൯ എന്ന പണ്ഡിതന്‍ “മനുഷ്യന്‍ മാത്രമാണ്‌ യാഥാര്‍ത്ഥൃത്തിന്റെ വിധാതാവും നിയന്താവുമെന്ന്‌' വൃക്തമാക്കി. ഇരുളടഞ്ഞ കാലഘട്ടത്തില്‍ (ക്രീസ്റ്യാനിറ്റിയില്‍നിന്ന്‌ -- ക്രൈസ്തവതയില്‍ -- നിന്ന്‌ ചോര്‍ന്നു പോയതെന്തോ അതാണ്‌ മാനവികത എന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു. സത്ൃസൌന്ദര്യങ്ങളേയും ദൈവത്തേയും അന്വേഷിച്ചുള്ള അവിരാമമായ ഒരു യാത്ര യാണ്‌ മാനവജീവിതമെന്നും ശാസ്രതത്തിന്‌ സത്ൃസാന്ദരുങ്ങളെ കണ്ടെത്താന്‍ കഴി ഞ്ഞാലും ദൈവമാര്‍ഗ്ഗത്തിലേക്ക്‌ എന്ത്‌ അവശേഷിക്കുന്നുവോ അതാണ്‌ മാനവികത എന്ന ഒരു കാഴ്ചപ്പാടും നിലവിലുണ്ട. മനുഷ്യന്‌ മുഖ്യസ്ഥാനം നല്കാന്‍ തയ്യാറുള്ള ഏതൊരുചിന്തയിലും പ്രവൃ 37 ത്തിയിലും മാനവികത മൂത്തേരൂപത്തില്‍ അനുഭവപ്പെടുന്നു. കഥ എന്ന സാഹ്തൃരൂ പത്തെ മുന്‍നിര്‍ത്തി മാനവിക്ചിന്തയുടെ സാധ്യത പരിശോധിക്കുന്ന ഈ ഗവേഷണ പ്രബന്ധത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട മാനവികതയെ താഴെപറയുന്ന വിധം നിര്‍വ ചിക്കുന്നു. “കാലദേശ പ്രമാണങ്ങള്‍ക്കകത്തുനിനുകൊണ്ട്‌ മനുഷ്യനെ, പുനര്‍നിരവേച്ച്‌ ഷാനും നവീകരിക്കാനുമുള്ള ഏതൊരു പരിശ്രമവും മാനവികതയില്‍ നിന്ന്‌ ഉയിര്‍കൊള്ളുന്നു. നിസ്സഹായകനാകുന്ന സന്ദഭദങ്ങളില്‍ ആത്മവിശ്വാസം നല്‍കി മനു പൃനെ മുന്നോട്ടു നയിക്കാനുള്ള ഏതൊരു പര്പചരണവും മാനവികതാ മൂലൃത്തിന്യെ പ്രകാശനമാണ്‌. ഈ പ്രകാശനങ്ങളിലൂടെ കാലദേശ പ്രമാണങ്ങളുടെ നിജസ്ഥിതി തിര ചുറിയാന്‍ കഴിയുന്നു. ഭാതികാതിരുമായ യാതൊന്നും മാനവിക ചിന്തയില്‍ കടന്നുവരുന്തില്ല. മതജാതി നിരപേക്ഷവും. ദേശനീരപേക്ഷവും ആയ ഉയര്‍ന ബോധമാണ്‌ മാനവികതയുടെ ഈര്‍ജ്ജ സ്രോതസ്‌. ഒന്നിനേയും നിഷേധിക്കാനല്ല എല്ലാ ആശയങ്ങളേയും മനുഷ്യപ്രയോജന ത്തിനായി പുനരാവിഷ്കരിക്കാനാണ്‌ മാനവികത ശ്രദ്ധിക്കുന്നത്‌. 1,6.3ം പഠന സാകരൃത്തിനുവേണ്ടി ഏതൊരു വിഷയത്തേയും വരര്‍ഗ്ഗീകരിക്കാറുണ്ട. എന്നാല്‍ മനുഷ്യനോടൊപ്പം പിറവികൊള്ളുകയും മാനവരാശിയോടൊപ്പം ന്രന്തരം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന മാനവികത എന്ന മൂല്യത്തെ വര്‍ഗ്ഗീകരിക്കാന്‍ ചില പരിമിതികള്‍ ഉണ്ട. മറ്റെല്ലാ പിന്താധാരകളും മാനവരാശിയുടെ നിയ്ര്തണപരിധി യില്‍നിന്ന്‌ വികസിക്കുന്നതാണ്‌ - എന്നാല്‍ മാനവികത എന്ന മൂല്യബോധം പലപ്പോഴും നമ്മെ നിയ്രത്രിക്കുന്നു. നിശ്ചിത സാംസ്കാരിക പരിവൃത്തിക്കുകത്താണ്‌ ഈ മൂല്യ ബോധം വ്യാപരിക്കുന്നത്‌. വിവരണ സൌകരൃത്തിനുവേണ്ടി താെപറയുംപ്രകാരം മാന 38 വികതയെ വരര്‍ഗ്ഗീകതിക്കുന്നു. 1, (്രാചീന മാനവികത 2. ആദ്ധ്യാത്മിക മാനവികത 3. മതാധിഷ്ഠിതവും ആദ്ധ്യാത്മികവുമായ മാനവികരു 4. മതാധിഷ്ഠിത മാനവികരു ൭, യുക്ത്യാധിഷ്ഠിരത മാനവികത 6. വൈരുദ്ധ്യാധിഷ്ഠിത ഭത്കവാദ മാനവികരു 7. ശാസ്ര്രീയ മാനവികത 8, ഉദാരമാനവികത പ്രാചീന സമുദായത്തില്‍ നിലനിന്നിരുന്നതും ഒരു ദര്‍ശനമെന്ന നിലയ്ക്ക്‌ വേണ്ട്രത (പ്രചാരം നേടാത്തതുമായ മാനവികതയാണ്‌ പ്രാചീന മാനവികത എന്നതുകൊണ്ട ഉദ്ദേ ശിക്കുന്നത്‌. ആത്മാവിനെ കുറിച്ചുള്ള ആധി, മോക്ഷത്തെ കുറിച്ചുള്ള ആശം എന്നിവയാല്‍ മനുഷ്യന്‍ മനുഷ്യരോട കാണിക്കേണ്ടുന്ന കടമകളും കര്‍ത്തവ്യങ്ങളുമാണ്‌ ആദ്ധ്യാ ത്മിക മാനവികത ലക്ഷ്ൃയമിടുത. മതവിശ്ചാസത്തിന്റെ വളര്‍ച്ചക്കായി ദൈവവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പരിപാലിച്ച വിശുദ്ധിയിലെത്താന്‍ മനുഷ്യന്‍ കാത്തുസൂക്ഷിച്ച മുല്യൃബോധങ്ങളെയാ ണ മതാധിഷ്ഠിതവും ആധ്യാത്മിവുമായ മാനവികത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മതം മായതമാണ്‌ ശരി എന്നും മതം നിശ്ചയിച്ചു സദാചാരബോധങ്ങള്‍ മാത്രമെ സദാചാരബോധങ്ങളാവു എന്നും അനൃമതങ്ങളുടെ ബോധച്ന്തകള്‍ ദൈവവിരുദ്ധവും 39 അതിനാല്‍ തനനെ മനുഷ്യവിരുദ്ധവുമാണെന്നുള്ള ചിന്താഗതിയാണ്‌ മതാധിഷ്ഠിത മാന വികത മുന്നോട്ടുവെച്ചത്‌. മനുഷ്യാതീത ചിന്തകളില്‍ നിന്നാണ്‌ ഈ ആശയം കടന്നുവ രൂന്നതെങ്കിലും മനുഷ്യന്റെ ബല - ദൌര്‍ബല്യങ്ങളാണ്‌ ഇവിടെ മാനവചിന്തക്ക്‌ നിദാനം. ശാസ്ത്രീയമായ ഒരു യുക്തിക്ക്‌ പ്രാധാന്യം നല്ക! അതിന മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധം വിശദീകരിച്ച്‌ അതിനുവേണ്ടി മാനവ സമുദായത്തെ ഒരുമിച്ചു നിര്‍ത്തുകയെന്നുള്ളതാണ്‌ യുക്തൃധിഷ്ഠിത മാനവികതയുടെ സ്വഭാവം. അമ്മ എന്ന യുക്തിസഹമായ ഒരു ബിംബം ഉണര്‍ത്തുന്ന വികാര -- വിചാരങ്ങളില്‍ നിന്ന്‌ മാതൃരാ ജയം, മാതൃഭാഷ എന്നിങ്ങനെയുള്ള യുക്തിസഹമായ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നു. ഇത്‌ മാനവികതയുടെ മറ്റൊരു പ്രതൃക്ഷീകരണമാണ്‌. ഒരു ആശയമെന നിലയ്ക്ക്‌ ഹെഗല്‍ മുന്നോട്ടുവെയ്ക്കുകയും തുടര്‍ന്ന്‌ ഒരു ദര്‍ശ നമെന്ന നിലയ്ക്ക്‌ മാര്‍ക്സും ഏംഗല്‍സും വലിയ മാറ്റങ്ങളോടെ പരിഷക്കരിക്കുകയും ചെയ്ത വൈരുദ്ധ്യാധിഷഠിത ഭാതികവാദം, മാനവികതക്ക്‌ ഏറ്റവും പ്രാമുഖ്യം നല്‍കിയ ഒരു തത്ധശാസ്രരമാണ്‌. സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധുങ്ങളെ തിരിച്ചറിഞ്ഞ്‌ നിസ്വവര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി ബോധപൂര്‍വ്വം പരിശ്രമിക്കുക എന്നതാണ്‌ വൈരുദ്ധ്യാധിഷഠിത മാനവികതയുടെ സ്വഭാവം. സ്ഥിതി സമത്വവാദത്തിന്റെ സിദ്ധാ ന്തമായ കമ്മ്യൂണിസം പ്രാചീന മാനവികതാവാദത്തിന്റെ ശുദ്ധീകരിച്ച രൂപമാണ്‌ പ്രാചിനഗണസമുദായത്തിലുണ്ടായിരുന്ന സ്വാത്ന്ത്രൃന്നേയും സമത്ചത്തിന്യേയും പരി ദാകരിച്ചു രൂപത്തിലുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പായിരിക്കും കമ്മ്യൂണിസ്റ്റ വ്യവസ്ഥ എന്‌ ഏംഗല്‍സ്‌ അഭിപ്രായപ്പെടുന്നത്‌ മാനവികതയ്ക്ക്‌ മുന്‍തൂക്കം നല്ക്കൊണ്ടാണ്‌. 4 പ്രപഞ്ചത്തിന്റെ നിഗൂഡ സത്യങ്ങളെ നിരന്തരാന്വേഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്യതജഞന്‍, തന്റെ കഴിവുകളും കണ്ടെത്തലുകളും താനും മാനവസമു 40 ദായത്തിലൊരംഗമാണെന്ന്‌ മനസ്സിലാക്കി സമൂഹത്തിന്‌ പ്രയോജനപ്പെടുത്തുന്നു എന്ന താണ്‌ ശാസ്ത്രമാനവികതയുടെ സ്വഭാവം. പാശ്ചാത്യാധിപതൃത്തിന്റെ വ്യാപനത്തോടെ കോളനിരാജ്യങ്ങളില്‍ പ്രചാര ത്തില്‍വന ഒരു സങ്കല്പമാണ്‌ ഉദാരമാനവികത. തങ്ങളാല്‍ ഭരിക്കപ്പെടുന്ന പ്രജകളില്‍ ഭരണത്തോടുള്ള കൂറും വിശ്വാസവും വളര്‍ത്താന്‍ പ്രചരിപ്പിച്ചു ഒരു മുല്യസങ്കല്പമാണ്‌ ഇത്‌. പാശ്ചാത്യ മതബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കൂടിച്ചേരലാണ്‌ ഉദാര മാനവികത എന്ന ആശയം. ക്രൈസ്തവ മതചിന്തകളുടെ സ്വാധീനം ഇതില്‍ കാണാം. ഇന്ത്യ ഉള്‍പ്പെടെയുള്ള നവസ്ധത്ര്തരാജ്യങ്ങളില്‍ ഈ സകങ്കലപത്തിന്‌ വ്യാപകമായ പ്രചാരമുണ്ട. മാനവികതാബോധത്തെ നിയ്യ്ത്ിക്കുന്ന മനുഷ്യനെ കുറിച്ചുള്ള സങ്കല്‍പം പൂര്‍ണ്ണമായും മാറ്റി അപമാനവീകരണം എന്ന ഒരാശയവും ഈ മൂല്യസഃംലപവുമായി ബന്ധപ്പെട്ട പ്രചാരത്തിലുണ്ട. എല്ലാ മാനവിക ദര്‍ശനങ്ങളെയും മാറ്റിനിര്‍ത്തി ഈ കാല ഘട്ടത്തിന്‌ അനുയോജ്യമായ പ്രതിമാനവികത എന്ന ഒരു ചിന്താപദ്ധതി രൂപപ്പെട്ടിട്ടുണ്ട്‌. ഹ്യൂമനിസം എന്ന ദാര്‍ശനിക പദ്ധതിക്ക്‌ വേറെയും ചില ഉള്‍പ്പിരിവുകള്‍ കലപി ക്കാമെങ്കിലും ഈ ഗവേഷണ പ്രബന്ധത്തിനാധാരമായ ഹ്യൂമനിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ മേല്പറഞ്ഞ വര്‍ഗ്ഗീകരണത്തില്‍ ഒതുങ്ങിനില്‍കുന്നതാണ്‌. 3.6.2. മാനവികതയുടെ വളര്‍ച്ച (ഭാരതീയ പശ്ചാത്തേലം) “മനുവിന്റെ പുരതന്മാര്‍ എന്ന നിലയില്‍ “മാനവന്‍ എന്ന പദം ഭാരതീയ സാഹി തൃത്തിലും സാംസ്കാരിക പശ്ചാത്തലത്തിലും മനുഷ്യന്‍ എന്നതിന്‌ സമാനമായി ഉപ്‌ യോഗ്ച്ചുവരുന്നു. മനുഷ്യനിലുള്ള ലീനവും പ്രതൃക്ഷവുമായ ഗുണങ്ങള്‍ ചേര്‍ന്നുണ്ടാ കുന്ന വൃക്തിത്ഖത്തെ പരിഗണിച്ചാണ്‌ മാനവികത എന്ന പദം ഭാഷയില്‍ പ്രചാരത്തില്‍ വന്നത്‌. ഫ്്ൂമനിസം ഏന്ന പദത്തിന്റെ തര്‍ജ്ജമ എന്ന നിലയ്ക്ക്‌ മാനവികത എന്ന 41 വാക്കാണ്‌ ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്‌. പാശ്ചാത്യാധിനിവേശം കൊണ്ടുണ്ടായ ഒരു നവമൂല്യബോധമാണ്‌ ഇന്ത്യന്‍ മാന വികത എന്ന്‌ ഇവിടെ ഉദ്ദേശിക്കുന്നില്ല. പരിത്രാതീതകാലം മുതല്‍ തനതായ ഒരു (രപ ഞ്ചവീക്ഷണവും ഒരു വ്ൃക്തിവിക്ഷണവും ഭാരതീയന്‍ ഉണ്ടായിരുന്നു. തത്മമസി', അഹം ബ്രഹ്മാസ്മി” മുതലായ ജൂഷിവചനങ്ങള്‍ നമ്മുടെ വൃക്തിബോധത്തിലേക്കും, സാമൂഹ്യ ബോധത്തിലേക്കും വിരല്‍ചുണ്ടുന്നവയാണ്‌. ബൃഹദാരണ്ൃൃകത്തിലെ മധുവിദ്യോപസാന എന്ന ഭാഗം ഭാരതത്തിന്റെ പ്രപഞ്ചദര്‍ശനത്തിന്റെ ഒരു പരിച്ചേദമാണ്‌. ഉപകാരി ഉപകാ രഭാവത്തെ മുന്‍നിര്‍ത്തി ഈ ഭാഗം വിശദ്കരിക്കാന്‍ കഴിയും. “ഈ മനുഷ്യന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാകുന്നു. എല്ലാ ഭൂതങ്ങളും മാനുഷാദി ജാതിക്കും മധുവാകുന്നു.” ഈ കാഴചപ്പാട ശരപഥ്യരബാഫ്മണത്തില്‍നിന്നും ആരംഭിയി്ക്കുന്നതാണ്‌. മഹാഭാരതം ശാന്തിപര്‍വൃത്തില്‍ “മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല എന്ന വിദുരോപദേശം പ്രപഞ്ചത്തെക്കുറിച്ചുള്ള ഇതിഹാസദര്‍ശനം വൃക്തമാക്കുന്നു. 1 മനുഷ്ൃകേനന്ദ്കൃതമായ പ്രപഞ്ചവിക്ഷണമല്ല, പ്രപഞ്ചത്തിലെ സമസ്ത പരാച രങ്ങള്‍ക്കും തുല്യ,പഠധാന്യമുള്ള ഒരു മനുഷ്യവിക്ഷണമാണ്‌ നമുക്ക്‌ ഉണ്ടായിരുന്നത്‌. ഇതിന്റെ ഒരു ഉപോല്‍പന്നമാണ്‌ ഭാരതീയ മൂല്യബോധം. വേദങ്ങളിലും പുരാണേതി ഹാസങ്ങളിലും ഭാസന, കാളിദാസന൯ തുടങ്ങിയ ലകികസാഹിത്ൃയകാരന്മാരുടെ കൃതി കളിലും ഈ മൂല്യബോധത്തിസ്യേയും മാനവദര്‍ശനത്തിന്റേയും സാന്നിദ്ധ്യം കാണാം. വിവിധകാലയളവുകളിലായി ഭരണം നടത്തിയ രാജ്യവംശങ്ങളും, ശശുതികള്‍ക്കും സ്മൃതി കള്‍ക്കും അനുസൃതമായ മുലൃബോധത്തെയാണ്‌ പ്രമാണമായി സ്വ്‌കതിച്ചുത്‌. ബി.സി. മൂന്നാം നൂറ്റാണ്ടുമുതല്‍ ഏ.ഡി. ആറ്‌, ഏഴ നൂറ്റാണ്ടുകള്‍ വരെ പരന്നുകിടക്കുന്ന ഭാര തീയകലാവിമര്‍ശനസിദ്ധാന്തങ്ങളെയും ഈ മുലൃസങ്കല്‍പമാണ്‌ നിയ്യന്ത്രിച്ചത്‌. പാശ്ചാ തൃസമ്പര്‍ക്കുത്തിന്റെ ഫലമായി പത്തൊനുപതാം ശതകം മുതല്‍ ഭാരതത്ത്ലുണ്ടായ 42 ഒരു പുതിയ സാംസ്കാരികബോധം നവീനമായ മുല്യചിന്തകള്‍ക്കുകൂടി രൂപം നല്കി. പൌരാണിക ഭാരതത്തിന്റെ ദര്‍ശനങ്ങളിലൂന്നിനിന്ന, പാശ്ചാത്യ ചിന്താഗതിയിലെ മനു ഫൃപക്ഷപാത ചിന്തയെ ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിഞ്ഞു. സ്വാമ്‌! വിവേകാനന്ദന്‍, റാംമോഹന്‍റോയ മുതലായ പുരോഗമന ചിന്താഗതിക്കാ രുടെ ആശയങ്ങള്‍ക്കു കിട്ടയ (പ്രചാരം, പാശ്ചാത്യ അധികാരഘടനയുടെ രൂപംകൊ ളളല്‍, പാശ്ചാത്ൃവിദ്യാഭ്യാസത്തിന്റെ വ്യാപനം, ദേശിയ പ്രസ്ഥാനത്തിന്റെ ശക്തിപ്പെ ടല്‍, രാഷ്ര്രീയാശയഗതിയുടെ വ്യാപനത്തിലൂടെ ഉയര്‍ന്നുവന്ന ന്ധാത്രത്രൃചിന്ത, പൌര ബോധം തുടങ്ങിയവയുടെ സങ്കരസൃഷ്ടിയാണ്‌ ആധുനികഭാരതത്തിന്റെ മനുഷ്യ സങ്കല്പം. ദേശീയ്രപസ്ഥാനത്തിന്റെ വളര്‍ച്ച ഭാരതീയ സാമൂഹയ ജീവിതത്തിന്റെ എല്ലാ മണ്ഡ ലങ്ങളേയും സ്വാധീനിച്ചു. പാശ്ചാത്യാധിപത്യം ആരംഭിച്ച്‌ കാലഘട്ടം മുതല്‍ക്കുതന്നെ മത്പ്രചാരണത്തിനായി ഇവിടെ എത്തിയ മിഷണറിമാര്‍ മനുഷ്യനനയയ്ക്ക്‌ ഈന്നല്‍ നലകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മരപ്രചാരണവും തങ്ങള്‍ക്കു നുകൂലമായ മരുഃപരിവര്‍ത്തനവുമാണ്‌ ഇവര്‍ ലക്ഷ്യം വെച്ചിരുന്നതെങ്കിലും ഭാരതീയ സമുഹത്തില്‍ നിലനിന്നിരുന്ന ജാതീയവും തൊഴില്‍പരവുമായ ഉച്ചനിചത്ധങ്ങളെ കുറിച്ചു ചിന്തിക്കാന്‍ വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇത്‌ അവസരം നല്കി. അയിത്തം, തൊട്ടു കൂടായ്മ മുതലായ അനാചാരങ്ങള്‍ മനുഷ്യ൯ മനുഷ്യനോടു കാണിക്കുന്ന കുറ്റകൃത്യ മാണെന്ന ധാരണ ക്രമേണ വളര്‍ന്നു. പാശ്ചാത്യ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ആരംഭിച്ചതും (ബിട്ടിഷ ഭര ണാധികാരികളുടെയും പുരോഗമയേക്ഛുക്കളായ നാട്ടുരാജാക്കയാരുടെയും ബോധപൂര്‍വ്വ മായ ശ്രമത്തിലൂടെ ഈരജ്ജസ്വലമായതും ദേശീയ്പര്രസ്ഥാനത്തിന്റെ പ്ര്ചാരത്തിലൂടെ 43 ലക്ഷ്യബോധം വന്നതുമായ ആധുനിക വിദ്യാഭ്യാസം മാനവികമുല്യങ്ങള്‍ക്കാണ്‌ ഈന്നല്‍ നല്കിയത്‌. റാംമോഹന്‍റായിയെ പോലുള്ള ഉത്പതിഷ്ണുക്കള്‍ സമൂഹത്തില്‍ നിലനില്ക്കുന്ന നീത്കേടുകളെ ശക്തമായി എതിര്‍ത്തു. സ്രതീ സമത്വത്തിനും വിധവാവിവാഹത്തി നുവേണ്ടി വാദിക്കുകയും, അതിന്റെ ഫലമായി സമൂഹത്തലെ യഥാസ്ഥിതികരിരു നിന്നും വെറുപ്പ്‌ സമ്പാദിക്കേണ്ടിവരികയും ചെയ്ത റാംമോഹന്‍റായ്‌ ആ ഒരര്‍ത്ഥത്തില്‍ ഭാരതീയ നവോത്ഥാനത്തിന്റെയും ഉദാരമാനവികതയുടെയും ആദ്ൃവക്താവാണ്‌. പത്തൊ മ്പതാം നൂറ്റാണ്ടിന്റെ ആദൃദശകത്തില്‍ ബംഗാളിലാരംഭിച്ച ഇന്തയ൯ നവോത്ഥാന ചിന്ത ക്രമേണ നമ്മുടെ സാംസ്കാതിക ചിന്തയുടെ ഭാഗമായി. 6.3. പാശ്ചാത്യ വിദ്യാഭ്യാസത്തിന്യെ സ്വാധീനം 1813 ലെ ചാര്‍ട്ടര്‍ നിയമത്തിലാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റ ഇന്ത്യാകമ്പനി ഇന്ത്യക്കാര്‍ക്കാവ ശ്യമായ വിദ്യാഭ്യാസം നല്കണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചുത്‌. ഇന്ത്യന്‍ സാഹിത്യത്തെ പുനരുദ്ധരിക്കുന്നതിയും ദേശീയ പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ (ബ്രിട്ട്ഷ ആധിപത്യപ്രദേശങ്ങളിലെ ജന ങ്ങള്‍ക്ക്‌ ശാസ്രതവിജ്ഞാനം പകരുന്നതിനും ഒരു ലക്ഷം രൂപയില്‍ കുറയാത്ത തുക കമ്പനി ചിലവഴിക്കണ്‌ മെന്നാണ്‌ ചാര്‍ട്ടര്‍ നിയമം വൃവസ്ഥചെയ്തത്‌. ഈ തുക പാശ്ചാത്യ വിദ്യാദ്യാസത്തിനോ പനരസ്തു, വിദ്യാഭ്യസേത്തിനോ വിനിയോഗിക്കേണ്ടത്‌ എന്ന തര്‍ക്കും സങ്കുപിതമന:സ്ഥിതിയില്‍ നിന്‌ ഉയര്‍ന്നുവന്നതല്ല. വിദ്യാഭ്യാസമാണ്‌ ഒരു പൌരന്റേയും, അവനിലൂടെ അവന്റെ ദേശത്തിന്റേയും ഭാഗ ധേയം നിര്‍ണ്ണയിക്കുന്നത്‌ എന്ന തിരിച്ചറിവായിരുന്നു പനരസ്ത്ൃ വിദ്യാഭ്യാസത്തിനു വേണ്ടി ശാധ്യം പിടിച്ചവരുടെ കാടഴ്ചപ്പാട. മെക്കോളയെ പോലുള്ള ബ്രിട്ടീഷ അധികാരി 44 കള്‍ക്ക്‌ പൌരസ്ത്യ വിദ്യാഭ്യാസത്തോട ഉണ്ടായിരുന്നു അനാദരവ്‌ അലപജ്ഞാനത്തില്‍ നിന്നു കടന്നു വന്നതുമാണ്‌. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസേത്തിന്റെ സാദ്ധ്യതകള്‍ പരമാവധി (്രയോജനപ്പെടുത്തി നവീന ചിന്താഗതികളെ ഉള്‍ക്കൊണ്ട ദേശീയ പ്രസ്ഥാ MAMI ഗതിവേഗം വര്‍ദ്ധിപ്പിക്കാ൯ കഴിയുമെന്നുള്ള ചിന്താഗതി തികച്ചും ശ്രദ്ധേയ വുമായിരുന്നു. വിവാദങ്ങള്‍ക്കു വിരാമമായി 1835 ല്‍ മെക്കോളെ പുറപ്പെടുവിച്ച മിനുടസും 1854 ലെ വുഡ്സ്‌ ഡെസ്പാഷ്ടും ഇന്ത്യയിലെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‌ അടിത്തറപാകി. കഴ്‌സണ്‍ പ്രഭുവിന്റെ കര്‍ശന്മായ നിലപാടുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവര്‍മ്മേണ്ട്‌ നിയ്രന്തണത്തില്‍ കൊണ്ടുവരുന്നതിലും ലക്ഷ്യബോധമുള്ള പാഠ്യപദ്ധതി ആവിഷ്ക രിക്കുന്നതിലും ശ്രദ്ധചെലുത്ത്‌. 1902 ആയപ്പോകേക്ക്‌ 179 കോളേജുകളും ട സര്‍വ്വകലാ ശാലകളും നിലവില്‍ വന്നു. (,പാചിനകാലം മുതതാക്കുള്ള ഇന്ത്യ൯ മനുഷ്ൃയദരശനവും നവീനമായ മാനവികതാബോധധവും ഉള്‍ക്കൊണ്ട്‌ അനേകം ചെറുപ്പക്കാര്‍ ഈ സ്ഥാപ നങ്ങളില്‍ നിന്ന്‌ പുറത്തിറങ്ങി; സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. നിരവധി ഇന്തയന്‍ വിദ്യാരത്ഥികശ ഉപരിപഠനത്തിനായി ബ്രീടടനില്‍ ചെല്ലു കയും, വിശാലമായ ബ്രിട്ടീഷ സാ്രമാജ ത്തിന്റെ വിവിധ കോളനി രാജ്യങ്ങളില്‍ നിന്നായി പഠനത്തിനെത്തിയ സമാന ചിന്താഗതിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. മനു പ്യന്റെ പ്രശ്നങ്ങള്‍ എല്ലാ പ്രദേശത്തും ഏതാണ്ട ഒന്നുതന്നെയാണെന്‌ ഈ സാഹച രൃത്തിരു അവര മനസ്സിലാക്കി. 6.4. ദേശീയ പ്രസ്ഥാനത്തിനെ സാന്നിദ്ധ്യം ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭാരതീയ സാമൂഹയ ജീവിതത്തെ സര്‍വസപര്‍ശി യായി സ്വാധീനിച്ചു. ഈ സ്വാധീനം രണ്ട സവിശേഷ കാലഘട്ടങ്ങളെ മുന്‍നിര്‍ത്തി മന 45 സ്സ്റിലാക്കേണ്ടതുണ്ട്‌. പാശ്ചാത്യാധിനിവേശത്തിനെതിരായി ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സമ രങ്ങള്‍ മുതല്‍ കോണ്‍ഗ്രസ്സ്‌ രൂപീകരണം വരെയുള്ള ആദ്യഘട്ടം. ഇരുപതാം നൂറ്റാ ഞണ്ടിന്റെ ആദൃത്തിരു മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതു മുതല്‍ സ്വാതന്ത്രം നേടുന്നതുവരെയുള്ള രണ്ടാമത്തെഘട്ടം. രബാഹ്മണമേധാവിത്വവും, ഇന്ത്യന്‍ നാടുവാഴത്തവും സംഘടിതമായി അടിച്ചേ ലപിച്ച്‌ ചാതുര്‍വര്‍ണ്ണ്യവ്ൃയവസ്ഥ ക്രമേണ പ്രബലപ്പെട്ട മനുഷ്യന്‍ മനുഷ്യനോട കാണി ക്കേണ്ടുന്ന ആദരവിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയ ഒരു ഘട്ടത്തിലാണ്‌ (്രിട്ടീഷു കാര്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചത്‌. ഇന്ത്യയിലെ മതവിശ്വാസികള്‍ക്കിടയിലുണ്ടാ യിരുന്ന മത്സരബുദ്ധിയും ആധിപത്യം ഉറപ്പിക്കുന്നതിന്‌ ബ്രിട്ടീഷ്‌ ശക്തികള്‍ക്ക്‌ സഹാ യകമായി. ദേശരാഷ്ര്രം എന്ന സങ്കല്‍പനം ഉള്‍ക്കൊള്ളാതെ ഒറ്റപ്പെട്ട വീപുകള്‍ പോലെ നിലനിന്നിരുന്ന നാട്ടുരാജ്യങ്ങള്‍ സ്വഥാര്‍ത്ഥസങ്കുച്തചിന്തകളുടെ ക്രേന്ദങ്ങളായിരുന്നു. ളതിനിടയില്‍ നിന്ന്‌ അല്പാല്പമായി ഉയര്‍ന്നു വന്നിരുന്ന സ്ധാത്രന്ത്ൃചിന്തയെ വളര്‍ത്തി കൊണ്ടുവരാന്‍ ഒറ്റപ്പെട്ട ശശമങ്ങള്‍ നടന്തിരുന്നുവെങ്കിലും അവയൊന്നും ഫലവത്താ യില്ല. വൈദേശികാധിപതുയത്തിനെത്രെ ഉയരന്നുവന്ന ജനരോഷങ്ങളെ പൊതുദേശീ യബോധമാക്കി മാറ്റാ൯ തിരവ്രശമം ആവശ്യമായി വന്നു. (ബഹ്മസമാജം, ആരൃസമാജം രാമകൃഷണമിഷന്‍, പ്രാര്‍ത്ഥനാസമാജം, (ബഹ്മവിദൃയാസംഘം മുതലായ മതനവീകരണ പ്രവര്‍ത്തനങ്ങള്‍ ഹിനമുസമുഹത്തെ പുതിയ വെളിച്ചത്തിലേക്ക്‌ നയിച്ചു. പില്ക്കാലത്ത്‌ അലിഗഡ്‌ മുസ്ലീം യൂണിവേഴസിറ്റീ എന്ന പേരിലറിയപ്പെട്ട മുഹമ്മദന്‍ ആംഗ്ലോ ഓറി യന്റല്‍ കോളേജിന്റെ സ്ഥാപനം മുസ്ലിങ്ങള്‍ക്കിടയില്‍ പുരോഗമനചിന്തയ്ക്ക്‌ തുടക്കും കുറച്ചു. ഇത്തരം സംഘടിതവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രേര ണയില്‍നിന്നാണ്‌ 3885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ രൂപീകൃതമാകുന്നത്‌. പാശ്ചാത്യ അധികാര താല്പര്യങ്ങളുടെ സ്വാധീനം രൂപീകരണഘടുത്തില്‍ കോണ്‍ഗ്ര 46 സ്ത്റ്നകത്ത്‌ പ്രബലമായി. നാടടുരാജ്യങ്ങളുടെ അതിര്‍ത്തിരേഖകള്‍ ഇല്ലാതായി ഇന്ത്യ ഒരു ദേശരാഷ്്രടമായി തീരണമെന്ന ആശയം ബ്രിട്ടീഷ അധികാരഘടനയ്ക്കുകൂടി ഗുണംചെയ്യുന്നതായി. എല്ലാ വിഭാഗിയതകശള്‍ക്കും അതീതമായി ഒരു സംഘടന എന്ന ലക്ഷ്യം ദേശീയബോധത്തെയും മനുഷയസനേഹത്തെയും ശക്തിപ്പെടുത്തി. മതസാമുദായിക ചിഹനങ്ങളേയും ആചാര വിശ്വാസങ്ങളേയും ഉപയോഗിച്ചിരുന്നുവെങ്കലും, മതാതിതവും ജാത്ൃത്തവുമായ ഒരു മാനവബോധത്തിലേക്കു ജനങ്ങളെ നയിക്കാനുള്ള ആഗ്രഹം ഗോഖലെ, തിലകന്‍, ഫിറോസ്ഷാമേത്ത എന്നീ ദേശീയ നേതാക്കന്‍മാര്‍ക്ക്‌ ഉണ്ടായിരുന്നു. ഇത്തരമൊരു ഐകും ശക്തിപ്പെടുന്നത്‌ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെ പ്രതികൂലമായി ബാധി ക്കുമെന്നു കണ്ട്‌ ബ്രിട്ടിഷുകാര്‍ ഇതിനെ നിരുത്സാഹപ്പെടുത്താന്‍ (ശദ്ധിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഘട്ടം പലതുകൊണ്ടും കൂടുതല്‍ (ശ്രദ്ധേയ മാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങള്‍ ഇന്ത്യയില്‍, ചിന്താവിപ്പവത്തിന്റെ കാല മാണ്‌. മാനവ പ്രയത്നത്തിന്റെ മഹത്വം ലോകം കൂടുതല്‍ തിരിച്ചറിഞ്ഞത്‌ ഈ കാലഘ ടുത്തിലാണ്‌. കോളനിവല്കരണത്തിനെതിരെ വിവിധ കോളനി രാജ്യങ്ങളില്‍ നടന്നുവ ന്നിരുന സമരങ്ങള്‍ക്ക്‌ സമാന സ്വഭാവവും ലക്ഷ്യവുമുണ്ടെന്ന്‌ ലോകം മനസ്സിലാക്കി. മനുഷ്യത്വത്തെ നിര്‍ദയമായി ചവിട്ടിമെതിക്കാന്‍ ഉദ്ദേശിച്ചുള്ള ലോക മഹായുദ്ധം സാരാ ജൃതാലപര്ൃത്തിന്റെ ഭാഗമാണെന്ന്‌ ജനത തിരിച്ചറിഞ്ഞു. നാളതുവരെ സമൂഹം ഉയര്‍ത്തി പ്പിടിച്ച്‌ മൂല്യങ്ങള്‍ സ്വാര്‍ത്ഥമതികളായ ഭരണാധികാരികള്‍ അവസരം കിട്ടുമ്പോള്‍ ഉപേ ക്ഷിക്കുമെന്ന്‌ ലോകം മനസ്സിലാക്കി. ഈ കാലഘട്ടത്തില്‍ തന്നെയാണ്‌ ഇന്ത്യയില്‍ മഹാത്മാഗാന്ധി മുന്നോട്ടുവച്ചു ചിന്താ പദ്ധതികള്‍ വ്യാപകമായ അംഗീകാരം നേടുന്നത്‌. പാശ്ചാത്യ വിദയാഭ്യാസത്തിന്റെ AT സാദ്ധൃതകളെ ഉപയോഗപ്പെടുത്തി ഭാതികസാഹചര്ൃത്തെ വിശകലനം ചെയ്യാന്‍ ആരം ഭിച്ചതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്‌ ജനപങ്കാളിത്തമുള്ളതും ഓരോ വ്ൃക്തി യുടേയും ആഗ്രഹത്തിനും കഴിവിനും ഈന്നല്‍ നല്കുന്നതുമായ ഒരു (പ്രസ്ഥാനമായി മാറാന്‍ തുടങ്ങ്‌. പൌരാണിക ഭാരതീയ മാനവിക കാഴ്ച്ചപ്പാടുകളെകൂടി ഉള്‍ക്കൊണ്ട്‌ ഗാന്ധിജി യും, ഗാന്ധിയന്‍ ആദര്‍ശവിശ്ചാസങ്ങളോട പൊരുത്തപ്പെട്ടുകൊണ്ട്‌ പാശ്ചാത്യ മാന വിക ചിന്തകള്‍ മുന്നോട്ടുവെച്ച ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസ്സിന്റെ നേതൃത്ധ ത്തിലേക്ക്‌ കടന്നു വനതോടെ മാനവികരയക്ക്‌ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്നു. സമൂഹത്തിന്റെഏതുമേഖലയില്‍പ്രവരത്തേക്കുന്നവനും മനുഷ്യനെ മു൯നിര്‍ത്തിയായി രിക്കണം തങ്ങളുടെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്‌ എന്ന്‌ ദേശീയ പ്രസ്ഥാനം പഠിപ്പിച്ച്‌. 1.6.5, ഭാരതീയസാഹിതൃത്തിലെ നിയോക്നാസിക കാലഘട്ടം കലയേയും സാഹിത്യ ത്തേയും ജനജീവിതത്തില്‍ നിന്നും അകറ്റുന്ന തീതിയിലുള്ളതായിരുന്നു. ക്ൃരതര്‍്മമായ രചനാരീതിയും ശബ്ദസാഈഭാഗൃത്തിനുവേണ്ടിയുള്ള തീധവപര്രശമവും ഈ കൃതിക ളുടെ ആന്തരഗരവം നഷ്ടപ്പെടുത്തി. സമൂഹത്തിന്റെ നഷ്ടപ്പെട്ട ആത്മഗയരവം വീണ്ടെ ടുക്കുന്നതിനും വൈദേശികാധിപതൃത്തിന്റെ വിപത്ത്‌ ചുണ്ടിക്കാണിക്കുന്നതിനും ആരം ഭിച്ച്‌ രണ്ടാം ഭക്തിപ്രസ്ഥാനം ആരോഗ്യകരമായ പ്രാദേശികതയ്ക്ക്‌ ഈന്നല്‍ നല്‍കുന്ന തായിരുന്നു. ജനകീയമായിരുന്നുവെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളെ കൂടുതല്‍ പരാ മര്‍ശിച്ച രണ്ടാം ഭക്ത്,്രസ്ഥാനത്തിന്‌ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ഇന്ത്യന്‍ നവോത്ഥാനചിന്ത നമ്മുടെ സാഹ്തൃരച നാരീതിയും ആന്ധാദനരിതിയും മാറ്റി. നാനൃഷികവി:' എന്ന ധാരണ അംഗീകരിച്ചു കൊണ്ടു തന്നെ സാഹിതൃത്തെ സമാന്യ ജീവിതവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം 48 സ്വാമി വിവേകാനന്നില്‍ നിന്നും ആരംഭിച്ചു. ദേശാഭിമാനബോധം നിറഞ്ഞു നിലക്കുന്ന ലേഖനങ്ങളിലൂടെ ഇന്ത്യന്‍ ജനതയുടെ ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ സ്വാമിജിക്ക്‌ കഴിഞ്ഞു. ഇതുപോലെതന്നെ പ്രസക്തമാണ്‌ വിവേകാനന്ദന്‍, ഇംഗ്ലീഷിലും ബംഗാളി യിലും സംസ്കൃതത്തിലും ഹിന്ദിയിലും എഴുതിയ കവിതകള്‍. മനുഷ്യമനസ്സിന്റെ ഉത്ക്ൃയ ഷ്ടത, ഒരാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി അനുഭവിക്കുന്ന യാതനയിലാണ്‌ തെളിയുന്നത്‌ എന്ന്‌ അദ്ദേഹം രചനകളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ജനപക്ഷ: സാഹിത്ൃരചനയ്ക്ക ഈന്നല്‍ നലകിയ എഴുത്തുകാരനായിരുന്നു രവീ ന്ദ്രനാഥ ടാഗോര്‌. ഇന്ത്യന്‍ പുരാണങ്ങളിലും ഇത്്ഹാസങ്ങളിലും കാണുന്ന ജീവിത സത്ൃത്തെ കാലോചിതമായി പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ദേവന്മാരെ പോലും യാഥാസ്ഥിതികരെന്നും പുരോഗമനവാദികളെന്നും അദ്ദേഹം വേര്‍തിരിച്ചു. പരാ ണിക പ്രപഞ്ച വീക്ഷണത്തിന്റെ മഹത്വം ആരണ്യൃസന്ദേശം എന്ന പ്രബന്ധത്തിലൂടെ വിശദീകരിച്ചു ടാഗോര്‍ ഭൂതകാലത്തെ വിസ്മരിക്കാതെ വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളെ അരിച്ചറിയാമെന്നും ഭാവിയെക്കുറ്ച്ചുള്ള പ്രതീക്ഷകള്‍ ന്ലനിരത്തോമെന്നും നമ്മെ പഠി പ്പിച്ചു. ഭാരതീയ സാഹിതൃത്തിന്റെസത്ത, മനുഷ്യപക്ഷത്തിലേയ്ക്കു ബോധപൂര്‍വും തിരി യുന്നത്‌ ടാഗോറിന്റെ കലാപ്രവര്‍ത്തനത്തിലൂടെയാണ്‌. ദേശീയ രാഷ്ര്രീയ പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളായിര്ക്കെ തന്നെ കല യെയും സാഹിത്യത്തെയും ഏറെ സ്വാധീനിക്കുകയും, കലയാലും സാഹ്തൃത്താലും ഏറെ സ്വാധീനിക്കപ്പെടുകയും ചെയ്ത രണ്ടു വ്യക്തികളാണ്‌ ഗാന്ധിജിയും നെഹ്‌റു വും. കല ജ്്രിയ സുഖങ്ങള്‍ക്കുവേണ്ടി ഉള്ളതല്ല, ആത്മാവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി യുള്ളതാണെന്ന്‌ ഗാന്ധിജി വിശ്ചസിച്ചു. ടോള്‍സ്റ്റോയിയുടെ കലാദര്‍ശനത്തെയാണ്‌ തന്റെ വാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായി ഗാന്ധിജി ഏപ്പോഴും ഉയര്‍ത്തീപ്പിടിച്ചിരുന്നത്‌. രാഷ്രീ യം, സാമ്പത്തികം, മരുപരം, കലാപരം എന്നിങ്ങനെ വിഭജിച്ച്‌ ഓരോന്നിനും പ്രത്യേക 49 മായ മൂലൃസങ്കല്പങ്ങള്‍ കല്പിക്കുന്നതിനോട ഗാന്ധിജിക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. മറ്റെല്ലാറ്റിനുമെന്നപോലെ കലാന്ധാദനത്ത്നും കലാവിരമ്മ്തിക്കും മനുഷ്യനായില്‍! ക്കണം മാനദണ്ഡം എന്ന്‌ അദ്ദേഹം കരുതി. ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ നേരെ കണ്ണടച്ച്‌ കലാസന്ദരൃത്തെ കുറിച്ചു നടത്തുന്ന ഒരു ചര്‍ച്ചയും അദ്ദേഹം സ്വീകരി ച്ചിരുന്നില്ല. സത്യത്തിന്റെ പൂര്‍ണ്ണതയും പ്രകൃതിയുടെ സാര്‍വജനീനതയും സ്ഫുടം ചെയ്തവതരിപ്പിക്കാ൯ കലാകാരനോടാഹാനം ചെയ്ത ഗാന്ധിജി മറ്റെല്ലാ മേഖലകളെയു മെന്നപോലെ കലയേയും മനുഷ്ൃപക്ഷത്തോടടുപ്പിച്ച ര്രാന്തദര്‍ശി ആയിരുന്നു. അനേകം വൈരുദ്ധ്യങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഒരു ഡ്ൃക്തിത്വമാണ്‌ ജവ ഹര്‍ലാല്‍ നെഹ്റുവിന്റേത്‌. “ഒരച്ഛന്‍ മകള്‍ക്കയച്ച കുത്തുകള്‍, “ഇന്ത്യയെ കണ്ടെത്തല്‍" എന്നി കൃതികളിലൂടെ നമ്മുടെ ഗതകാലമഹത്ചം, സങ്കുചിതവീക്ഷണത്തിന്‌ കീട്പ്പെ ടാതെ അദ്ദേഹം രേഖപ്പെടുത്തി. രാജാക്കന്മാരുടേയും ഭരണാധികാരികളുടെയും ജീവച്‌ ര്ര്രത്തിലല്ല, ജനജിവിതത്തിന്റെ വികാസപരിണാമങ്ങളിലാണ്‌ ഒരു ചരിത്രകാരന്റെ ദൃഷ്ടി പതിയേണ്ടതെന്ന്‌ വിശ്ചചരിര്രാവലോകന ത്തിന്റെ രചനയിലൂടെ അദ്ദേഹം തെളിയി ച്ചു. ദേശചരി്ര്തത്തെ ലോകചരിര്തവുമായി കൂട്ടിയോജിപ്പിച്ച്‌ മാനവ വികാസ ചരിര്ത ത്തില്‍ ലയിപ്പിച്ചു എന്നുള്ളതാണ്‌ ഈ കൃതിയില്‍ അദ്ദേഹത്തിനുള്ള നേട്ടം. രാഷ്രീയ പ്രശ്നങ്ങളുടെ തിരക്കുകള്‍ക്കിടയിലും ചരിര്രാമ്പേഷണവും സാംസ്കാരിക പ്രവര്‍ത്ത നവും സമമ്പയിപ്പിച്ച നെഹ്റു ആധുനികഭാരതത്തില്‍ മതനിരപേക്ഷ മാനവചിന്ത വാക്കിലും പ്രവര്‍ത്തിയിലും ഉയരത്തിപ്പിടിച്ചു. 1.6.5. ലോകസാഹചര്യം 1930 കളിലെ ലോകസാഹചര്യം ഭാരതീയ ജീവിതത്തെ പൊതുവേയും ഭാരതിയ സാഹിത്യത്തെ വിശേഷിച്ചും സ്വാധീനിച്ചു. ഒന്നാം ലോകമഹായുദ്ധം മുതലാളിത്തശക്തി SO ബന്ധങ്ങളില്‍ മാറ്റം വരുത്തി. 190 ജര്‍മ്മനി പാസാക്കിയ ജരമ്മന്‍൯ നാവിക സേനാനി യമം (ബ്രിട്ടനും ജര്‍മ്മനിയും തമ്മിലുള്ള കിടമത്സരത്തിന തുടക്കം കുറിച്ചു. 192 ഒക്ടോ ബറില്‍ രെക്കുക്ക്കെന്‍ യുറോപ്പിലെ ബാശള്‍ക്കുണ്‍ രാഷ്രടങ്ങളില്‍ യുദ്ധം പൊട്ടിപ്പുറ പ്പെട്ടു. തുരക്കി, ഗീസ്‌, ബള്‍ഗേറിയ, മാണ്ഡിനിഴ്രൊ എന്നി അഞ്ചു രാജ്യങ്ങള്‍ ആ യുദ്ധത്തില്‍ പരാജയപ്പെട്ടു. 1913 ൪൪ ഈ യുദ്ധം വ്യാപകമാകാനാരംഭരിച്ചു. അന്നുവരെ നടന്ന മറ്റു യുദ്ധങ്ങളില്‍ നിന്ന്‌ തികച്ചും വൃത്ൃസ്തവും വെടിമരുന്നിന്റെ ഗന്ധം ലോക ത്താകെ പരത്തുന്നതുമായിരുന്നു ഈ യുദ്ധം. 1917 ല്‍ നടന്ന റഷ്യയിലെ സോഷ്യലിസ്റ്റ്‌ വിപ്ലവം മുതലാളിത്ത സമ്പദവുയവസ്ഥയ്ക്ക്‌ പകരമായി ഒരു പുതിയ വൃവസ്ഥയ്ക്ക്‌ തുടക്കം കുറിച്ചു. റഷ്യന്‍ സാഹിത്ൃത്തില്‍ നിന്ന്‌ ഉള്‍ക്കൊണ്ട ഈര്‍ജ്ജവും, മാരകസിയന്‍ ദര്‍ശനത്തിന്റെ പിന്‍ബലവുമാണ്‌ റഷ്യന്‍ വീപ്പ വത്തിന്‌ ഉത്തേജനം നല്കിയത്‌. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ജര്‍മ്മനിയില്‍ ഹിറ്റ്ലറും, ഇറ്റലിയില്‍ മുസോളിനിയും സ്പെയിനില്‍ ഫ്രാങ്കോയും തങ്ങളുടെ ഏകാ ധിപത്യവാഴ്ച, മനുഷ്ൃത്ധത്തിനു നേരെയുള്ള യുദ്ധ്രപഖ്യാപനമാക്കി മാറ്റി. പാശ്ചാത്യ നാടുകളില്‍ (ഫഞ്ചു വിപ്ലവം ഉയര്‍ത്തിയ മാനവചിന്തയുടെ അടിസ്ഥാന മുരാവാകൃങ്ങ ളായ സ്ധാത്രുനത്ര്യം, സമത്വം, സാഹോദര്യം എന്ന്‌ ആശയങ്ങളെ സമൂലം നശിപ്പീക്കാ നാണ്‌ ഈ ഏകാധിപതികള്‍ യത്നിച്ചുത്‌. വിശാലദേശീയരുക്കുപകരം, സങ്കുചിതവും ആദ്രമണോത്സുകവുമായ സങ്കുചിത ദേശീയതക്കാണ്‌ ഇവര്‍ പ്രചാരം നല്‍കിയത്‌. സമാ ധാനകാംക്ഷികളായ ശാസ്ര്രജ്ഞന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാരമായ പീഡനങ്ങ മാണ്‌ ഇവരില്‍ നിന്‌ സഹിക്കേണ്ടി Han. സ്പെയിനില്‍ ഫ്രാങ്കോയുടെ ഏകാധിപതു, ഭരണത്തിനെതിരായി നടന്ന ആഭ്യ ന്തര യുദ്ധത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മനുഷ്യസ്നേഹികള്‍ നേരിട്ട പങ്കെടുത്തു. യുദ്ധത്തിനെതിരെ സമാധാനത്തിനും ദാരിര്ൃത്തിന്റെ പശ്ചാത്തലത്തില്‍ Si സമത്ചത്തിനും, ഏകാധിപതികളുടെ ശവകാമുരതക്കെതിരെ മാനവസത്തയ്ക്കുംവേണ്ടി ലോകത്താകെയുള്ള മനുഷ്യസ്നേഹികള്‍ നടത്തിയ പ്രഖ്യാപനം 1935 ലെ പാരീസ്‌ സമ്മേളനത്തില്‍ വെച്ചാണ്‌ ഉണ്ടായത്‌. കലാകാരന്‍ മനുഷ്യസംസ്കാരത്തിന്റെ കാവലാ ഓാകണമെന്നും, ചര്രതത്തെ വിസമരിച്ച്‌ ലോകത്തെ പുറകോട്ടു വലിക്കുന്ന ശക്തിക ളില്‍നിന്നും മാനവസംസ്കാരത്തെ രക്ഷിക്കാന്‍ അവന്‍ ബാദ്ധയസ്ഥനാണെന്നും പാരീസ്‌ സമ്മേളനം പ്രഖ്യാപിച്ചു. ജവഹര്‍ലാല്‍ നെഹ്റു, മുല്‍ക്ക്രാജ ആനന, സരോജിനി നായിഡു തുടങ്ങിയ ഇന്ത്യന്‍ എഴുത്തുകാര്‍ പാരീസ സമ്മേളനത്തെ പിന്തമുണച്ച്വരും അതില്‍ നിന്ന്‌ ആവേശം കൊണ്ടവരുമായിരുന്നു. ഈ സമ്മേളനം അതിനു മുന്‍പു തന്നെ ആരംഭിച്ച സമാധാന പ്രസ്ഥാനത്തിന്റെ പരിണതഫലമായിരുന്നു. മാര്‍കസിം ഗോര്‍ക്കി, ബാര്‍ബ്ദ്നൂസ്‌, റസ്സല്‍ സിംക്ലയര്‍, സ്റ്റീഫന്‍ സ്പെഗ്‌, രബീന്ദ്രനാഥ ടാഗോര്‍, എ. കുമാരസ്വാമി എന്നിവര്‍ ചേര്‍ന്ന 19 ല്‍ ഒപ്പുവെച്ചു പുറത്തിറക്കിയ “ചിന്താ സ്വാത്ര്ത്ര്യ ത്തിനുള്ള പ്രഖ്യാപനം” ഇതിന്റെ ആദൃഘടുമായിരുന്നു. ക്ലാരസെത്കിന്‍ ചെയര്‍മാനും ആല്‍ബര്‍ട ഐന്‍സ്റ്റെയിന്‍, ബര്‍ണാഡ്ഷാ, അന റ്റോള ,്രാന്‍സ്‌, ഹെന്റി ബാര്‍ബുസ എന്നിവര്‍ അംഗങ്ങളായും രൂപംകൊണ്ട സാര്‍വദേ ശീയ യുദ്ധവിരുദ്ധ പ്രസ്ഥാനം, 3933 ല്‍ രൂപംകൊണ്ട ഫാസിസ്റ്റ്‌ വിരുദ്ധ തൊഴിലാളി കോണ്ഗ്രസ്സ്‌ എന്നിവയുടെ തുടര്‍ച്ചയായി നടന്ന പാരീസ്‌ സമ്മേളനം ലോകത്താകെ മാനവചിന്തയുടെ മഹത്വം ഉയരര്‍ത്തിപ്പിടിക്കാന്‍ ആഹാനം ചെയ്തു. ഈ ലോക സംഭവങ്ങള്‍ ഭാരതീയ രാഷ്ര്രീയ സാഹിത്യ മണ്ഡലത്ത്ലും ചലനം സൃഷ്ടിച്ചു. 1936 ല്‍ ലക്നോ എ.ഐ.സി.സി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാഹിതൃകാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ത്യ൯ മാനവികതയുടെ ചര്രരത ത്തില്‍ നിര്‍ണ്ണായകമാണ്‌. ലോകത്താകെ നടന്നുകൊണ്ടില്‍ിക്കുന്ന സമാധാന പരിര്ര മങ്ങളിലും ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന ദേശീയ സ്വാത്രന്ത്യസമരത്തിലും കലാ 52 കാരന്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചു ലഖ്നൌ സമ്മേളനം ചര്‍ച്ച ചെയ്തു. സമ്മേളനം അംഗീകരിച്ച്‌ മാനിഫെസ്റ്റോ ഭാരതീയ കലാകാരന്മാരുടെ മനുഷ്യപക്ഷപാതമെന്നു ഉറക്കെ (പഖ്യാപിച്ചു. മലയാളമുശപ്പെടെ സകല നാട്ടുഭാഷകളിലും പുരോഗമനസാ ഹിത്ൃപ്രസ്ഥാനം എന്ന ആശയത്തിനു ബീജാവാപം ചെയ്തത്‌ ലഖ്നഈ സമ്മേളന മാണ്‌. 1.7. മാനവികതയും മാര്‍കസിയന്‍ ദര്‍ശനവും മാനവികത” എന്ന ആശയം പില്‍ക്കാലത്തുവന്ന നിരവധി ദര്‍ശനങ്ങളെ അഭി ലഷണീയമായ രൂപത്തില്‍ സ്വാധീനിച്ചിടടുണ്ടെങ്കിലും മാര്‍ക്സിയന്‍ ദര്‍ശനമാണ്‌ മാനവകിതയുടെ മുഖ്യ (പയോക്താവ്‌. ദര്‍ശനത്തില്‍ മാത്രമല്ല, (പയോഗത്തിലും, നിര്‍ണ്ണായക ചരിത സന്ദര്‍ഭങ്ങളിലും ഇവയുടെ പാരസ്പര്യം ലോകത്തിന്‌ ബോദ്ധ്യ പ്പെട്ടു. ഈ ദര്‍ശനത്തിന്‌ ഇന്ത്യയിലും വ്യാപകമായ പ്രചാരം കിട്ടി. കണാദന്‍, ചാര്‍വാ കന്‍ തുടങ്ങ്യ പ്രാചീന മന്ഷികള്‍ സമാനമായ ചിന്തയുടെ വക്താക്കള്‍ ആയിരു ന്നു. ഇതിന്റെ കൂടി പിനബലത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ ആരോഗുൃകരമായ ഇട പെടലുകള്‍ നടത്താന്‍ മാര്‍ക്സിയന്‍ ചിന്താഗതിക്ക്‌ കഴിഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന സ്വാത്രനത്തൃസമരം ലോകത്താകെ നടക്കുന്ന വിമോചനപോരാടുത്തിന്റെ ഭാഗമാണെന്നും, അധ്‌ശവര്‍ഗ്റത്തിര നീന്നും എല്ലാ അരത്ഥത്തിലുമുള്ള മോപനത്ത്നുവേണ്ടി യാണെന്നും മാര്‍ക്സിയന്‍ ചിന്താഗതിക്കാര്‍ (്പ്ചരിപ്പിച്ചു. ദേശീയ ;പസ്ഥാനത്തിനക ത്തുനിന്നും, ഒരു തിരുത്തല്‍ ശക്തി എന്ന നിലയില്‍ ക്രമേണ പുറത്തുന്ന്നും ദേശീയ പ്രസ്ഥാനത്തിന്റെ ചിന്താരീതികളേയും, അതു ജന്മം നലകിയ ദേശീയ ബോധമുള്ള ഒരു ജനതയുടെ കര്‍മ്മപദ്ധതികളേയും മാര്‍ക്സിയന്‍ ദര്‍ശനം നിയ്യ്രിച്ചു. ഭാരതീയ ചിന്തയില്‍ മാനവികതാബോധം ഈര്‍ജ്ജന്ധലവും ഉദ്ദ്പ്തവുമായ ഒരു കാലഘട്ടത്തില്‍ അതേറ്റവും പ്രകടമായത്‌ കലയിലും സാഹിത്ൃത്തിലൂമാണ്‌. മനുഷ്യന്റെ സാംസ്‌കാ 53 രിക വളര്‍ച്ച തുടങ്ങുന്നതും വികാസം പ്രാപിക്കുന്നതും അദ്ധാനവുമായി ബന്ധപ്പെ ടാണെന്നും, ആ വളര്‍ച്ചയുടെ വൃത്ൃസ്ത ഘടകങ്ങളെ കണക്കിലെടുക്കാതെ സാംസ്‌കാ രിക മണ്ഡലത്തില്‍ വ്യാപരിക്കാന്‍ കഴിയില്ലെന്നും മാരക്സിസം ലെനിനിസം നല്കീയ അവബോധം സാഹിതൃരചനയെയും വിമര്‍ശനത്തെയും സ്വാധീനിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ശാസ്ധരതബോധം, മാനവികത എന്നിവ ആധുനിക സാംസ്കാരിക പുരോഗത്തയുടെ അടിസ്ഥാന മുല്ൃമാണെന്ന ബോധം എഴുത്തുകാത്ലുണ്ടായി. നിയ മവ്യവസ്ഥയെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ബാധകമാക്കുന്നതിന്‌ (ബിട്ടീഷ അധി കാരികള്‍ ശ്രദ്ധിച്ചു. റെയില്‍വെ, കമ്പിതപാരം, വാണിജ്യം തുടങ്ങ്യ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ദേശീയബോധം പുതിയ അര്‍ത്ഥത്തില്‍ വളര്‍ന്നുവന്നു. ഇതി ലെല്ലാം മനുഷ്ൃയ൯ പരിഗണനാവിഷമായി മാറി. പൊതുസ്ഥലങ്ങള്‍ രൂപപ്പെടുതോടെ മനുഷ്യന്‍ വ്യാപരിക്കാന്‍ കഴിയുന്ന മേഖല വികസിച്ചു. ഇതെല്ലാം ചേര്‍ന്ന്‌ ഇരുപ താംനൂറ്റാണ്ടിലെ മാനവികതാബോധം ആധുനികഭാരതത്തിലും സജീവമായി. എന്നാല്‍ ഈ ബോധത്തിലും മനുഷ്യസങ്കല്പത്തിലും വിദ്യാസയന്നരായ ഒരു ചെറുസ്യൂന പക്ഷം മാര്തമാണ്‌ ഉള്‍പ്പെട്ടല്‍ എന്ന വിമര്‍ശനം ഉണ്ട്‌. 1.8. മാനവഃകത കേരള്‌യസാഹചരൃത്തിരഃ കേരളീയ സാമൂഹയ ജീവിതത്തിലെ നവോത്ഥാനവും കലാസാഹിത്യാദികളിലൂടെ ഉയരന്നുവന്ന മാനവികതാബോധവും മേല്‍പറഞ്ഞ പശ്ചാത്തലത്തിരു വിലയിരുത്ത പ്പെടേണ്ടതാണ്‌. ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുനുരോധമായി! നിരവധി സാമൂ ഹൃപര്ഷ്കരണ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ രൂപംകൊണ്ടു. മലയാള കവിതയിലെ കാലപിനക പ്രവണത പുതിയ ഒരു ആസന്ധാദനബോധത്തിന്‌ തുടക്കം കുറിച്ചു. നിലവാ രപ്പെടട ഗദ്യം രൂപംകൊണ്ടത്‌ കേരളീയന്റെ ചിന്താരീതിയേയും കര്‍മ്മപദ്ധതികളേയും ന്ധാധീയിച്ചു. എഴുത്തുകാര്‍ക്കു ചില സംഘടനകള്‍ രുപംകൊള്ളുന്നതും സജീവമാകു 54 നസനതും ഈ കാലഘട്ടത്തിലാണ്‌. കേവലം സാഹിത്യ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ രൂപംകൊണ്ട ഇത്തരം സംഘടനകള്‍ സാഹിത്യത്തിലെ വൃക്തി(്പരഭാവചിന്തയുടെ കാഠിന്യം കുറച്ചുകൊണ്ടുവന്നു. നേരത്തെ സൂചിപ്പിച്ചു ലഖനൌ സമ്മേളനത്തിന്റെ തുടര്‍ച്ച യായി 3937 ല്‍ കേരളത്തിരു ജീവല്‍സാഹിത്യ സംഘടന എന്ന പേരില്‍ എഴുത്തുകാ രുടെ ഒരു കൂട്ടായ്മ നിലവില്‍ വന്നു. മനുഷ്യത്മാണ്‌ ജീവല്‍ സാഹിത്യത്തിന്റെ ആദര്‍ശം, മനുഷ്യ പുരോഗതിയാണ്‌ ലക്ഷ്യം എന ഈ സംഘടന പ്രഖ്യാപിച്ചു. 1944ല്‍ ജീവല്‍സാ ഹിത്യപ്രസ്ഥാനത്തെ നവികരിച്ചും വിപുലികരിച്ചും പുരോഗമനസാഹ്ത്ൃ,പ്രസ്ഥാനം നിലവില്‍വന്നു. കേരളീയസമുഹത്തില്‍ മാര്‍കസിയന്‍ ദര്‍ശനത്തിന്റെ സ്വാധിനം പ്രയോ ജനപ്പെടുത്തി കലയിലൂടെയും സാഹിതൃത്തിലൂടെയും വരഗ്ലാശ്ര്ത മാനവികതയെ വ്യാപ കമായി പ്രചരിപ്പിക്കാന്‍ ഈ സംഘടന ശ്രദ്ധിച്ചു. ഭാരതത്തിലാകെ പാശ്ചാതൃബോധം വളര്‍ത്തിയ ആധുനികചിന്തയുടെ ഭാഗംതന്നെയായിരുനു കേരളത്തിലെ മാനവികതാ ബോധം. തിരുവിതാംകൂര്‍, കൊച്ചി എന്ന്‌ നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ ആധിപത്യം നിലനിന്നിരുന്ന മലബാറിലും പരിഷ്കൃതിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വികസിപ്പിച്ചത്‌ പാശ്ചത്യേആധുനികതാബോധമാണ്‌. പാശ്ചാത്ൃയബോധത്താരു പ്രചോദിതരും സ്വാധി നിക്കുപ്പെട്ടവരും ഉള്‍ക്കൊണ്ട ഉദാരമാനവികതാബോധത്തിന്റെ പ്രതൃക്ഷീകരണങ്ങളാണ്‌ കേരളത്തിന്റെ ആധുനികീകരണമെന്ന്‌ പറയാം. ഭാഷയിലും സാഹിതൃത്തിലുമാണ്‌ ഇതിന്റെ പ്രതിനിധീകരണം കൂടുതല്‍ അനുഭവപ്പെട്ടത്‌. മലയാള ഭാഷാ സാഹിത്യത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയും അതിലെ മനുഷ്യ പക്ഷപാതത്തിന്റെ സ്വഭാവവും ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ ഈന്നല്‍ നലകി അടുത്ത അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. 53 കുവപ്പുകള്‍ i. Gray Louis Herbert > (Ed) The Mythology of all races, New York: Copper Squre pub, 1996, page 102 2. Websters Third New > Vol lpage 352 International Dic 3. Wiularmis, M. Monier, > New Delhi Mothilal Banarsidas Grub), 1995, A Sanskit English Dic 4, Willaim Howells > (Qut) Glober Edward, one the early development of mind, London: Image pub company, 1956, Page 144 5S. ബൈബിള്‍ : ഹിബ്രു, വിവ 3 6. സദാചാരോമതോധര്‍മ്മ:സത്തസ്ത്വാചാര ലക്ഷണ: സാധ്യാസാധ്യം കഥം ശക്ൃം സദാചാരോഫഹൃലക്ഷണ (സദാചാരമാണ്‌ ധര്‍മ്മമെന്്‌ പറയുന്നു, സത്തുക്കളെ അറിയേണ്ടത്‌ ആചാരം കൊണ്ടുമാണ്‌. അപ്പോള്‍ ഏതുകൊണ്ട്‌ ഏതു സമര്‍ത്ഥിക്കാം? അതിനാല്‍ സദാചാരം പ്രമാണമല്ല. സദാചഠ രത്താല്‍ വഞ്ചിതമായി ശാശ്ചതമായ ധര്‍മ്മം നശിച്ചുപോയ്‌. (മഹാഭാരതം, ശാന്തിപര്‍വും 260-262) 7. സതാംഹിസന്ദേഹ പദേഷുവസ്തുഷു ്രമാണമന്ത.കരണപ്രവൃത്തയ: (അഭിജ്ഞാനശാകുന്തളം, അങ്കം 1, ശ്ലോകം 39) 8. Haldneviscount > The Philosophy of Humanism (and other subjects) London: Yall University press, 1922, page 211 9. Bayles Ermest > (Qut} The mind and tts place in nature, London: Routladge and kegan pub, 19572, page Li4 10. Protagoras (480-411 BC) : Greek Philosopher 1i. Dakin. A.H. : Manis the measure, UK: University Press, 1939, Page 64 32. എംഗല്‍സ്‌ : കുടുംബം സ്വകാരുന്ധത്ത്‌ ഭരണകൂടം എന്നിവയുടെ ഉത്ഭവം, മോസ്കോ: പ്രോ്രഗസ്‌ പബ്ലി, 1963, പേജ്‌ 46 32. ഛാന്ോഗ്യോപനിഷത്തിലെ ആറാം ഭാഗത്തില്‍ ശ്വേതകേതുവിന്‌ പരമജ്ഞാനം നല്‍കുന്ന സന്ദര്‍ഭത്തിലാണ്‌ “രത്‌ സതൃം, സആത്മ്‌ (അതാണ്‌ സത്ചയം, അതാണ്‌ ആത്മാവ, അത്‌ നീയാണ്‌.) എന്ന്‌ പിതാവായ ആരുണ് ഉപദേശിക്കുന്നത്‌. തത്വമസിയിലെ തത്വം മനസി ലായ ശ്വേതകേതു അഹംഡ്രമാസ്മി (ഞാന്‍ തനെ (്രഹ്മം? എന്ന്‌ തിരിച്ചറിഞ്ഞു. ഇദം മാനുഷം സര്‍വ്വേഷാം ഭൂതാനാം മധു അസ്ൃമാനുഷസ്ധ്യ സര്‍വ്യധണി ഭൂതാനി മധു കം ഇദം പശ്രഹ്മം, ഇദം സര്‍വ്വം (ബൃഹദാരണ്ചയകം, 2.4.32, 33) ഗുഹൃം ബ്രഹ്മതദിദം, യോ ബ്രവീമി! നമാനുഷാത്‌ ശേഷ്ഠതരം ഹികിഞ്ചിത്‌ (മഹാഭാരതം, ശാന്തിപര്‍വ്വം 24) 56 അദ്ധ്യായം രണ്ട ചെറുകഥയുടെ വിഛാസപരിണാമങ്ങളും കേരളിയ സാഹചര്യവും സാഹിത്യത്തെ ആകെ, പൊതുനിയമങ്ങള്‍ പാലിക്കുന്ന ഒരൊറ്റ മനുഷ്യവ്യാപ്രേ മായ്‌? നാംപരിഗണിച്ചുവന്നു. സ്ഥൂലാര്‍ത്ഥത്തിഅല്‍ ഈ പര്ഗണന ശരിയാണെങ്ക്ലും രചനയ്ക്കുള്ള പ്രചോദനം സാഹിതൃത്തിന്റെ മൂല്യം തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍, അത്‌ അപൂര്‍ണ്ണമാണെന്ന്‌ കാണാം. എല്ലാ സാഹിത്യവിഭാഗങ്ങളേയും ഒരേ അര്‍ത്ഥത്തില്‍ വിലയിരുത്തുവാന്‍ സാധിക്കുകയില്ല. ഈ പ്രശ്നം അഭിമുഖീകരിയ്ക്കേണ്ടി വരുമ്പോശ പഠനസാകത്ൃത്തെ മുന്‍നിര്‍ത്തേ; പദ്യമെന്നും ഗദ്യമെന്നും വിഭജിച്ചുവരുന്നു. മനുഷ്യഭാഷയിലെ പദങ്ങള്‍ വസ്തുക്കളെ സൂചിപ്പിയ്ക്കുന്ന അടയാളങ്ങളാണ്‌. നിത്യജീവിതത്തില്‍ നാം ഒരു വാക്ക്‌ ഉപയോഗിക്കുന്നത്‌ ഒരു വസ്തുവിനെ ചൂണ്ടിക്കാ ണിയ്ക്കുക, സ്വഭാവം വിവരിയ്ക്കുക സ്വാഭിപ്രായം വിശദികരിയ്ക്കുക തുടങ്ങിയവ ക്കാണ്‌. അതിനാല്‍ ഭാഷ ഒരു മാര്‍ഗ്ഗമോ മാധ്യമമോ ആണ്‌. കവിതയില്‍, വാക്കുകള്‍ ഒരു പ്രയോജനത്തെമാ്രതമല്ല ലക്ഷ്ൃയമാക്കുന്നത്‌. അവിടെ വാക്കുകള്‍ വസ്തുക്കളെ കുറ യക്കുന്ന ചിഹ്നങ്ങള്‍ അല്ല, കവിസത്തയുടെ ഘടകങ്ങള്‍ ആണ്‌. കവി ലോകത്തെ കാണു ONE} ഈ പദങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ഉപമകളിലും ഉല്ലേഖങ്ങളിലുമാണ്‌. എന്നാരു ഗദൃത്തില്‍ വാക്കിണ്റെ ഉദ്ദേശ്യം തന്നെ, വസ്തുക്കുളെ, യാഥാര്‍ത്ഥ്യത്തെ പ്രപഞ്ചത്തെ ചുണ്ടിക്കാണിയ്ക്കുക, വിവരിയ്ക്കുക, വ്യാഖ്യാനിയ്ക്കുക എന്നിവയാണ്‌. 2.4 ഭാഷാഗദൃത്തിന്റെ വികാസം ഭാഷയുടെ വികാസവും വളര്‍ച്ചയും വിലയിരുത്തേണ്ടത്‌ ആ ഭാഷയിലെ ഗദ്യ ത്തിന്റെ വികാസവും വളര്‍ച്ചയും മു൯നിര്‍ത്തിയാണ്‌. സാമാനൃജനങ്ങളോട ഏറ്റവും S7 അടുത്ത്‌ സംവദിയ്ക്കുന്ന ഭാഷാരൂപം ഗദ്യമാണ്‌. സാധാരണ മനുഷ്യന്റെ ആത്മനിവേ ദനത്തിന്റെ പ്രതീകവത്കൃതമായരൂപം ഗദ്യം ഉള്‍ക്കൊള്ളുന്നു. ഒരു ജനത ഏറിയ കൂറും പിന്തിയ്ക്കുന്നതും പ്രവര്‍ത്തന സജ്ജമാകുന്നതും ഗദ്ൃസാഹിത്ു, രൂപങ്ങളിലൂടെയാണ്‌. ചെറുസ്ധൂനപക്ഷത്തനും മാര്തം ഉള്‍ക്കൊള്ളാന്‍ കഴിയുന പദ്യത്തില്‍ നീന്നും, ബഹുഭൂരിപക്ഷത്തിന ഇടപെടാന്‍ കഴിയുന ഗദൃത്തിലേക്കുള്ള വികാസം, സാഹിത്യ ത്തിന്റെ ജനാധിപത്യവല്കരണമാണ്‌. അതിനാല്‍ ആധുനിക കാലഘട്ടത്തില്‍ സാഹി തൃത്തെ മുഖ്യമായി വിലയിരുത്തുന്നത്‌ അതിലെ ഗദൃയൃസാഹിതൃത്തിന്റെ സ്വഭാവം പരി ഗണിച്ചാണ്‌. മലയാളഗദൃത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച പാശ്ചാതൃരാജ്യങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ടാണ്‌ സാധിച്ചതു. പാശ്ചാത്യര്‍ കടന്നുവരുന്നതിയനു മുന്‍പും ഒരു ജനത എന്ന നിലയ്ക്ക്‌ ആശയ വിനിമയത്തിനുപയോഗിച്ചിരുന്ന ഭാഷയില്‍ ഗദൃത്തിനു തന്നെ ആയിരുന്നു മുഖ്യസ്ഥാനം. പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട “ലീലാതിലകത്തില്‍ “അഭിമസ്യൂവധം' മുതലായ പ്രാചീന ഗദ്ൃശ്രന്ഥങ്ങളുടെ കാരൃം സൂചിപ്പിച്ചിട്ടുണ്ട.! ലീലാ തിലകുകാരന്‍ തന്നെ പ്രാചീനം എന്നു വിശേഷിപ്പിച്ചു എങ്കല്‍, ഗദൃയസാഹ്ത്ൃയ രൂപ ങ്ങള്‍ക്ക്‌ കൊല്ലവര്‍ഷാരംഭം മുതല്‍ തന്നെ സാഹിത്യാമ്വേഷണത്തില്‍ സ്ഥാനമുണ്ടായി രുന്നു എന മനസ്സിലാക്കാം. ഏന്നാല്‍ ഗദ്യം പ്രായേണ ഒരു പരാശ്രയസ്ഥിതിയിലാണ്‌ നിലനിന്നിരുന്നത്‌. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ ഗദൃത്തിന്‌ നിര്‍ണ്ണായകമായ ഒരു സ്ഥാനം കിട്ടുന്നത്‌ പാശ്ചാത്യാധിപത്യം വ്യാപകമായതിനുശേഷം മായതമാണ്‌. പദ്യ ത്തിന്റെ ആത്മവത്ത ചോര്‍ന്നുപോവുകയും കവികള്‍ സാധാരണഞ്ജനങ്ങളില്‍ നിന്ന അകലുകയും ചെയ്തത്‌ ആധുനിക മലയാള ഗദൃത്തിന്റെ പിറവിയ്ക്ക്‌ വഴിയൊരുക്കി. ആംഗല വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച, പാശ്ചാത്യ സാഹിത്യ രൂപമാതൃകകളുമായി പരി പയപ്പെടല്‍, നാട്ടുഭാഷാ വിദ്യാലയങ്ങളുടെ വ്യാപനം, പാഠപുസ്തക കമ്മറ്റികളുടെ രൂപീ 58 കരണം, ദേശീയ പ്രസ്ഥാനത്തിന്റെ വളച്ചു എന്നിവയാണ്‌ മലയാള ഗദൃത്തിന്റെ വളര്‍ച്ചയ്ക്ക്‌ നിദാനമായ മുഖ്യ ഘടകങ്ങള്‍. വിദേശികളും സ്വദേശികളുമായ ക്രിസ്തുമത പ്രചാരകന്മാര്‍ മലയാള ഗദ ത്തിന്റെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കി. മതപ്രചാരണത്തിന്റെ ഭാഗമായി സാധാ രണ ജനങ്ങളുമായി നേരിട്ടിടപെടേണ്ടിവന്ന ഇവര്‍, ഭാഷയ്ക്കു ചില നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും യത്നിച്ചു. തിരുവിതാംകൂറില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നലകുന്നതിനായി നിരവധി നാട്ടുഭാഷാപള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഈ പള്ളി ക്കുടങ്ങളില്‍ പഠിപ്പിക്കുന്നതിനായി പാഠപുസ്തകം നിരമ്മിക്കാന്‍ നിയമ്തമായ പാഠ പുസ്തകകമ്മറ്റി! തയ്യാറാക്കിയ ആദ്യത്തെ പാഠമാല 853 ല്‍ പുറത്തുവന്നു. ഇതില്‍ 236 പേജ്‌ ഗദ്ൃത്തിനായി സനീക്കിവെച്ചിരുന്നു. എന്നാല്‍ മിഷനറിമാരുടെ ഗദ്യവും പാഠമാലക ളില്‍ കാണുന്ന ഗദ്യവും തമിഴിനു (പാമുഖ്യമുള്ള പ്രാചീന ഗദൃമാതൃകയുടെ തുടര്‍ച്ച യായിരുന്നു. കഠിന സംസ്കൃത പദങ്ങളുടെ സാന്നിദ്ധ്യം ഈ പാഠാവലികളെ നിശ്ചേത നങ്ങളാക്കി. മതപ്രചാരണത്തിനുപയോഗിച്ചിരുന്ന ഭാഷ, ക്രിസ്തുമതാചാരക്രമത്തിന്‌ പ്രാധാന്യം നലകുന്നതായിരുന്നതിനാല്‍ ധാരാളം വിദേശപദങ്ങള്‍ ആ ഭാഷയില്‍ കടന്നു കൂടിയിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പാഠപുസ്ത കമ്മറ്റി അദ്ധ്യക്ഷ നായി നിയമിതനാകുമ്പോള്‍, തിരുവിതാംകുറിലെ പാഠപുസ്തകങ്ങളുടെ സാമാസ്ൃസ്ഥിതി എസ്‌. ഗുപ്തന്‍നായര്‍ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്‌. “1851 ലാണ്‌ മലയാള ഭാഷയില്‍ ആദ്യമായി ലക്ഷണയുക്തമായ ഒരു പാഠമാല ഉണ്ടാകുന്നത്‌. അതായത്‌ കേരളവർമ്മയ്ക്ക്‌ ആറുവയസ്സുള്ളപ്പോള്‍. 'പാഠാരംഭം' എന്നാണ്‌ ആ കൃതിയുടെ പേര്‌. രചിച്ചത്‌ ഗുണ്ടര്‍ട്ട. പഞ്ചത്രന്തം കിളിപ്പാട്ടിന്റെ സവ്യഖ്യാനമായ ഒരു പതിപ്പും അക്കൊല്ലം തന്നെ പ്രസിദ്ധീകൃതമായി. പിന്നീട ഗുണ്ടര്‍ട്ട പാഠമാല എഴു 59 തി. അതില്‍ 236 പേജ ഗദ്ൃമേയുള്ളു. ബാക്കി മുഴുവന്‍ പഴയ ഗദ്യക്ൃതികളില്‍ നിന്ന്‌ എടുത്തു ചേര്‍ത്തവ. പാഠമാലയെ ഒരു ഗദൃകൃതി എന്നു വിളിച്ചുകുട. എന്നാല്‍ കേരള വര്‍മ്മ ഒരു പദൃഭാഗവും ചേര്‍ത്തില്ല. 1868 ജൂലൈ മാസത്തിലാണ്‌ കേരളവര്‍മ്മ തിരുവി താംകൂര്‍ പാഠപുസ്തക കമ്മറ്റി അദ്ധൃക്ഷനാകുന്നതും പാഠപുസ്തകങ്ങള്‍ രചിക്കാന്‍ തുടങ്ങുന്നതും. പുതിയ ഗദ്യകാരനാരില്‍ പ്രമുഖനായ ഗീവര്‍ഗീസുകത്തനാര്‍ ന ജോര്‍ മാത്തന്‍ (099-1870) സത്ൃവാദഖേടം (960 മലയായ്മയുടെ വ്യാകരണം (863) സംയുക്തി (869) ബാലാഭ്യസനം (186൦) എന്നി കൃതികള്‍ എഴുതി പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരുന്നു. അയ്മനം ജോണ്‍ (1825-99) ആര്‍ച്ച്‌ ഡീക്കണ്‍ കോശ്‌ ദ൮02ട- 893) ആര്‍ച്ച്‌ ഡീക്കണ്‍ ഉമ്മന്‍ മാമന്‍ (1830-34) എന്നിവരും തിരുവിതാംകൂര്‍ ഭാഗത്തെ ഗദ കാരന്മാരിരു പ്രമുഖരാണ്‌. ഇവരുടെ കൃതികള്‍ക്ക്‌ സാര്‍വ്യതികമായ പ്രചാരം ലഭിക്കാതെ പോയത്‌ സ്വാഭാവികം മാര്തം. ക്രിസ്തുമത പ്രചരണമെന്ന ലക്ഷ്യം ചിലപ്പോള്‍ പ്രത്യ ക്ഷമായും പിലപ്പോള്‍ പരോക്ഷമായും കൃതികളിലുണ്ടാകും. നാട്ടുകത്തനാര്‍മാര്‍ ആണെ കിലും അവരുടെ രചനകളില്‍ വൈദേശിക ചുവ വളരെ പ്രകടമാണ്‌.” എന്നാല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ദീര്‍ഘവീക്ഷണത്തോടെയാണ്‌ തന്റെ കര്‍ത്തവ്യം നിറവേറ്റിയത്‌. ഇളം,പായത്തിലുള്ള കൂട്ടികള്‍ക്ക്‌ അവരുടെ മാനേസികാവസ്ഥയ്ക്ക്‌ ഇണങ്ങുമാറ്‌ ഭാഷാപഠനം രസകരമാക്കുന്നതിനാവശ്യമായ നിലപാടുകള്‍ സ്ഥ്കരിച്ച അദ്ദേഹം, ഭാഷാഗദ്ൃത്തിന്റെ വളര്‍ച്ചയ്ക്ക്‌ ഈ പഠാപുസതകങ്ങള്‍ ഉതകണമെന്നും കരുതിയിരുന്നു. ആധുനിക മലയാള ഗദ്യത്തിന്റെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തെ പ്രതിന്ധാനം ചെയ്യുന്നത്‌ കേരളവര്‍മ്മ വലിയകോയിത്തയുരാനാണ്‌. ഒരു സാഹിതൃകാരന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ ഗദ്യം സംസ്കൃത ബഹുലമാണെന്ന്‌ ചിലര്‍ വിമര്‍ശനം ഉന യിച്ചിട്ടുണ്ട്‌. എന്നാല്‍ പലര്‍ പല രൂപത്തില്‍ ഉപയോഗിച്ചിരുന്ന മലയാള ഭാഷാഗദ്ൃത്തെ 60 നിലവാരപ്പെടുത്തുന്നതിന്‌ കര്‍ക്കശമായ ചില സമീപനങ്ങള്‍ അദ്ദേഹം കൈക്കൊണ്ടു. വര്‍ത്തമാന പ്രതങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഭാഷാഗദൃത്തിന്യെ പ്രചാരകന്മാര്‍ കൂടി ആയി. 840 ല്‍ റവ: ജോര്‍ജ്ജ്‌ മാത്തന്റെ ഉത്സാഹത്തില്‍ ആരംഭിച്ചു ജ്ഞാനനിക്ഷേപം, 847 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്ധത്തില്‍ തുടങ്ങിയ “രാജ്യ സമാചാരം എന്നി ആനുകാലികങ്ങള്‍ ഗദ്ൃയസാഹിതൃരുപങ്ങള്‍ക്കും, വസ്തുതാ പ്രധാ നമായ ഗദ്ൃലേഖനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി. കാര്യങ്ങള്‍ ജൂജുവായും സരളമായും പറയുന്ന ഗദൃരിതിയെ, പ്രതങ്ങള്‍ പ്രോത്സാഹിപ്പിച്ചു. പത്തൊന്പതാം നൂറ്റാണ്ടിന്റെ മദ്ധൃകാലത്തോടുകൂടി മലയാള ഭാഷയില്‍ ഗദ്യ സാഹിതൃരൂപങ്ങള്‍ക്ക്‌ (പ്രാമുഖ്യം ലഭിയ്ക്കുവാന്‍ തുടങ്ങി. അതുവരെ രണ്ടാംകിടക്കാര നായിരുന്ന ഗദൃകാരന്‍ മുന൯നിരയില്‍ സ്ഥാനം നേടി. ഇന്ത്യയിത്‌: പാശ്ചാത്യാധിപതും വ്യാപകമായതോടുകൂടി അധികാരത്തിലിരിയ്ക്കുന്നവരുടെ ഭാഷയുംസാഹിത്യവും കൂടു തല്‍ പ്രചാരത്തിലായി. ഇതില്‍ പാശ്ചാതൃഗദ്യസാഹിത്ൃരുപങ്ങള്‍-ഉപസ്യാസം, ലേഖ നം, നോവരു, ചെറുകഥ എന്നിവ- (പ്രാദേശിക ഭാഷകളിലെ എഴുത്തുകാരുടെ സജീവ ശ്രദ്ധയ്ക്ക്‌ വിഷയിഭവിച്ചു. ഈ സാഹിതൃരൂപങ്ങളില്‍ ചെറുകഥയാണ്‌ വളര്‍ച്ചയിലും പ്രചാരത്തിലും ഗതിവേഗം കൈവരിച്ചത്‌. 2.3. ചെറുകഥ - ഉത്ഭവവും വികാസേഡും പത്തൊന്‍പതാംനൂറ്റാണ്ടിന്െ ആദൃദശകത്തില്‍ പാശ്ചാതൃരാജ്യങ്ങളില്‍ രൂപംകൊണ്ട ഗദ്യസാഹിതൃരൂപമാണ്‌ ചെറുകഥ. ഒരാള്‍ മറ്റൊരാളോടു ചെയ്യുന്ന ്രസ്വ മായ സംവാദമാണ്‌ ചെറുകഥയെന്ന്‌ സാമയ്യേന പറയാം. വക്താവും ദ്രോതാവും ഉണ്ടായ-- മനുഷ്യന്‍ സാമുഹിക ജീവിതം ആരംഭിച്ചു - അന്നു മുതല്‍ ഈ ഭൂമുഖത്ത്‌ കഥാംശമുള്ള സംവാദങ്ങള്‍ നിലവില്‍ വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (പ്രച രിച്ചിരുന്ന സ്വാനുഭവകഥകള്‍ (൧൦൩ഠവടെ ഉപകഥകള്‍ പട്ട) ജന്തുകഥകള്‍ (99 61 WotaLoad Harry tales) സാരോപദേശകഥകള്‍ (ധ്യ കെട്ടുകഥകള്‍ ലട അസ്ാ പദേശകഥകള്‍ (ക്ല) പുരാവൃത്തങ്ങള്‍ (ശം) ആലേഖ്യങ്ങള്‍ശ ഷം) വിരകേ ഥകള്‍ (1.ടേണ്ട) എന്നിവയിലെല്ലാം ആധുനിക ചെറുകഥയുടെ പ്രാഗ്രൂപം കണ്ടെത്താം. ഭാവനാ വിലാസത്ത്നു പ്രാധാനം നത്കി സവിശേഷമായ ഒരനുഭവത്തെയോ സംഭവ ത്തെയോ ഒരു പ്രത്യേകവിക്ഷണകോണില്‍ നിന്ന്‌ അവതരിപ്പിക്കുമ്പോഴാണ്‌ ഒരു ചെറു കഥ പിറവി കൊള്ളുന്നത്‌. മേല്‍ സുൂച്ചിപ്പിച്ച കഥാരുപങ്ങളില്‍, കെട്ടുകഥകളുടെയും ദലം) ആലേഖ്യങ്ങളുടെയും ത്ന സംയുക്തരുപമാണ്‌ ചെറുകഥ. ജര്‍മ്മന്‍ ഭാഷയില്‍ OMG (1749-332) എഴുതിയിരുന്ന കഥാധ്യാനങ്ങളാണ്‌ പാശ്ചാത്യ ചെറുകഥയിലെ ആദ്യസംരംഭങ്ങള്‍. എന്റര്‍റ്റെയി൯മെസ്പസ ൪൮ന്ധബണ്ടെ എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഈ ആഖ്യാനങ്ങള്‍ നാടോടികഥാപാരമ്പരൃത്തിന്റെ സ്വഭാവങ്ങള്‍കൂടി ഉള്‍ക്കൊള്ളുസവയായിരുന്നു. നഥാനിയേല്‍ ഹാഥോന്‍ (3804-1864) എഡ്ഗാര്‍ അലന്‍പോ (869-1849) എന്നിവര്‍ നടത്തിയ രചനകളാണ്‌ അമേരിക്കന്‍ ഐക്യ നാടുകളില്‍ ആധുനിക്ചെറുക്ഥയക്കു തുടക്കംകുറിച്ചത്‌. പ്രോസ്മര്‍ മെറീമേ(-9) ബല്‍സാക (1799-85) ഫ്ളാബോര്‍ (82-88 മോപ്പസങ്ങ്‌ (4850-89) എന്നിവര്‍ ഫ്രഞ്ച സാഹിത്യത്തിലും അലക്സാണ്ടര്‍ പുഷ്കിന്‍ (799-1837) ഇവാന്‍ തര്‍ജനീവ്‌ (33-88) ആന്റണ്‍ ചെഖോവ്‌ (1860-1964) ഡസ്റ്റയോവെസ്‌കി (3823-3869) ലിയോടോള്‍സ്റ്റായ്‌ (3282-90) എന്നിവര്‍ റഷ്യന൯ സാഹിത്യത്തിലും ചെറുകഥയുടെ വളച്ചയില്‍ നിരണ്ണാ യക സംഭാവനകള്‍ നല്‍കി. എന്നാല്‍ ചരിത്രസാഹചര്യങ്ങളാല്‍ ഇന്ത്യക്ക്‌ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു ബ്രിട്ടീഷ്‌ സാഹിത്യത്തില്‍ നോവിലിനായിരുന്നു ഏറെ പ്രചാ രം. ബൃഹദാഖ്യാനങ്ങള്‍ക്ക്‌ മൂന്‍ തൂക്കമുള്ള വിക്ടോറിയന്‍ കാലഘട്ടം പരിശിലിപ്പിച്ചെ ടുത്ത ഇംഗ്ലീഷ എഴുത്തുകാര്‍ക്ക്‌, ചെറുകഥയുടെ രൂപഘടനയുമായി പൊരുത്തപ്പെടു ന്നതിന്‌ കൂറെകൂടി ക്ലേശിക്കേണ്ടി വന്നു. (ബ്രിട്ടന്റെ നിയ്രന്തണത്തിലുള്ള കോളനിക 62 ളിലും ചെറുകഥയുടെ വളച്ചു മന്ദഗതിയിലായിരുന്നു. ാംനൂറ്റാണ്ടില്‍ ലോക ത്തിലെവലിയൊരുഭുപ്രദേശത്തെ നിയ്യ്ത്രിച്ചിരുന്ന ഇംഗ്ലണ്ടില്‍ ചെറുകഥ എന്ന സാഹ്‌! തൃരൂപം പ്രചാരം നേടിയത്‌ ആ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാത്രമാണ്‌. റൂഡ്യാര്‍ഡ്‌ കിപ്ലിങ്ങ്‌ (18651936) ഓസ്ക്കാര്‍ വൈല്‍ഡ്‌ (3854-19) ഒ.ഹെന്റ്റി (1862-1900) ജെയിംസ്‌ ജോയ്‌സ്‌ (1882-94) തുടങ്ങിയ എഴുത്തുകാര്‍ രംഗത്തുവരുന്നതോടെയാണ്‌ ബ്രിട്ടണിലും കോളനി രാജ്യങ്ങളിലും ചെറുകഥ വ്യാപകമാകുന്നത്‌. മറ്റു കോളനി രാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യന്‍ സാഹചര്യം വൃത്ൃസ്തമായിരുന്നു. 2.2.4. ഭാരതീയ പാരമ്പര്യം പ്രാചീനകാലം മുതല്‍ക്കേ ഭാരതീയന്‍ ഒരു കഥാകഥനരീതി സ്വായത്തമായിരു ന്നു. വൈദികസാഹിതൃത്തിര സന്ദര്‍ഭോചിത്മായി നിരവധഃ കഥകള്‍ കടന്നുവരുന്നു ണ്ട്‌. ഉദാത്തമായ ജീവിതാദര്‍ശങ്ങളും സൂക്ഷമമായ ശാസ്ര്രസത്യങ്ങളും സൂചിപ്പിക്കു ന്നതിനാണ്‌ കഥാരൂപങ്ങളെ വേദകാലം പ്രയോജനപ്പെടുത്തിയത്‌. ഉര്‍വൃശിയുടെയും പുരൂ രവസ്സിന്റെയും പ്രണയകഥ മുതരു തത്ചമസി വരെയുള്ള കഥകള്‍ ആ കാലഘട്ടത്തില്‍ മാത്രമല്ല, ഇന്നും പ്രചാരത്തിലുണ്ട്‌. മതദര്‍ശനത്തെ ജനകിീയമാക്കുന്നതിന്‌ ബൌദ്ധന്മാര്‍ കഥയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ്‌ ജാതകകഥകള്‍. ഗദ്യവും ഗവഥാരൂപത്തിലുള്ള പദ്യവും ഇടകലര്‍ന്നേതാണ്‌ ജാതകക്ഷഥകളുടെ സ്വരൂപം. ലോകപ്പ സിദ്ധമായ പഞ്ചത്രന്തകഥകള്‍ സാഹിതൃത്തിന്റെ സാമൂഹൃപ്രയോജനത്തിന്‌ ഈന്നല്‍ നല്‍കുന്നു. ഒരു കഥയില്‍ നീന്ന്‌ മറ്റൊരു കഥയിലേക്ക്‌ വികസിക്കുന്ന പഞ്ചത്രന്ത കഥ കളുടെ ആഖ്യാനരീതി ശ്രദ്ധേയമായിരുന്നു. ഗുണാഡ്യയന്യെ ബൃഹത്കഥ, ക്ഥാസരിത്സാ ഗരം, വിക്രമാദിത്ൃകഥകള്‍ എന്നിവയെല്ലാം ലോകകഥാസാഹിത്യചരിര്രത്തുല്‍ സ്ഥാനം നേടി. മഹാഭാരതം, രാമായണം എന്നി ഇതിഹാസങ്ങളില്‍ ഇന്ത്യന്‍ ആധ്യൊനേപദ്ധതി യുടെ വൈവിധ്യം ദര്‍ശിക്കാം. ഈ കഥാപാരമ്പരൃത്തന്റെ പശ്ചാത്തലത്ത്‌ര മാത്രമേ 63 ഇന്ത്യയിലെ ആധുനിക ചെറുകഥയുടെ വികാസ പരിണാമങ്ങള്‍ വിലയിരുത്താന്‍ കഴിയു. പാശ്ചാത്യാധ്പതൃത്തിന്റെയും ആധുനികവിദ്യാദ്യസേത്തിന്റെയും ഫലമായി ഭാരതീയ സാഹിതൃത്തിലുണ്ടായ ചലനങ്ങളാണ്‌ ആധുനിക ചെറുകഥയ്ക്ക്‌ തുടക്കം കുറിക്കു നത്‌. എന്നാരു മേല്‍ വിവരിച്ചു പശ്ചാത്തലത്താല്‍, ചെറുകഥ എന്ന സാഹിതൃരുപത്തെ ഉള്‍കൊള്ളാനും അതിന്റെ രചനാസങ്കേതങ്ങള്‍ സ്വായത്തമാക്കാനും ഇന്ത്യന സാഹ! തൃകാരന്‍ പ്രയാസമുണ്ടായില്ല. 9 നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌ ആധുനിക ചെറുകഥയുടെ ആദൃരൂപങ്ങള്‍ ഭാരതീയ സാഹിതുത്തില്‍ പ്രതൃക്ഷപ്പെടുന്നത്‌. 3673ല്‍ ബംഗാളി ഭാഷയില്‍ പൂര്‍ണച ന്്രചാറ്റരജിയുടെ (1848-1922) മധുമതി എന്ന പേരിലുള്ള ലഘു കഥകളുടെ സമാഹാരം പുറത്തുവരുന്നതോടെയാണ്‌ ഇന്ത്യന്‍ ചെറുകഥയുടെ ചരിത്രം ആരംഭിക്കുന്നത്‌. ര്രമേണ മറ്റു പ്രദേശിക ഭാഷകളിലും ഈ സാഹിത്യരൂപം പ്രചാരം നേടുകയും വികസിക്കു കയും ചെയ്തു. ആദ്ൃയകാലകേരളത്തിലെ മിക്കു കലാസാഹിതൃരൂപങ്ങളും തമിഴിന്റെയോ സംസ്കൃ തത്തിന്റെയോ സ്വാധീനത്തില്‍നീന്ന്‌ പിറവി കൊണ്ടതാണ്‌. എന്നാല്‍ നോവല്‍, ചെറു ൧൧ എന്നി സാഹ്തൃരൂപങ്ങള്‍ പൂര്‍ണമായും പാശ്ചാത്യ സമ്പര്‍ക്കത്തിന്റെ ഫലമായി പ്രചാരത്തില്‍ വന്നതാണ്‌. അതുകൊണ്ട മലയാള ചെറുകഥയെ കുറിച്ചുള്ള പഠനത്തില്‍ പാശ്ചാതൃയവിക്ഷണങ്ങള്‍ക്കും രീതി ശാസ്ത്രങ്ങള്‍ക്കുമാണ്‌ പ്രാമുഖ്യം. 23൦ മലയാള ചെറുകഥ പ്രാരംഭഘട്ടം ദ്രാവിഡ സാഹിതൃത്തില്‍ നിര്‍ണ്ണായകസ്ഥാനത്തു നിലക്കുന്ന സംഘസാഹിത്ൃയ കൃതികളില്‍ കഥാപാരയര്യത്തിന്റെ വേരുകള്‍ കാണാം. മനോഹരമായ പ്രണയകഥക ളും, മാനവജീവിതത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുന്ന കാല്പനിക ഭാവനകളും സംഘസാഹിത്ൃകാരന്മാര്‍ക്ക്‌ അന്ൃമായിരുന്നില്ല. സംസ്കൃത നാടകാഭിനയ സ്രമ്പദാ 64 യത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന കൂത്ത്‌, കൂടിയാട്ടം മുതലായ രംഗകലകളിലും ഭാവ നയ്ക്കും ആധഖ്യാനപാടവത്തിനും സ്ഥാനമുണ്ടായിരുന്നു. നമ്മുടെ തനതായ നാടോടിസാ ഹിത്യവും കഥാകഥനത്തിരു ഒട്ടും പിറകിലായിരുന്നില്ല. സ്ഥൂലാരത്ഥത്തില്‍ ഇവയെല്ലാം നമ്മുടെ കഥാരിതിയുടെ ഭാഗമാണെങ്കിലും ഇവയൊന്നും തനനെ ആധുനിക ഗദൃത്തി ന്നെയും ചെറുകഥ എന്ന സാഹിതൃരൂപത്തിന്റേയും പഠനപരിധിയില്‍ പെടുത്താന്‍ കഴി യുന്നതല്ല. മലയാള ചെറുകഥ ഒരു നിര്‍ണ്ണായക സാഹിത്യരൂപമായി മാറുന്നത്‌ 19-ാം നൂറ്റാ ണ്ടില്‍ അവസാന ദശകത്ത്ലാണ്‌. ഈ കാലയളവില്‍ ഓഷയില്‍ ആനുകാലിക പ്രസി ദ്ധീകരണങ്ങള്‍ ആരംിയ്ക്കുകയും അവയില്‍ കല്പിത കഥയ്ക്ക്‌ ഗണ്യമായ ഒരു ഭാഗം നീക്കിവെയ്ക്കുകയും ചെയ്തതോടെയാണ്‌ മലയാളത്തില്‍ ചെറുകഥ ഒരു സാഹിതൃജ നുസ്സായി (2 ഉണ) രൂപംകൊള്ളുന്നത്‌. കൊല്ലവര്‍ഷം 3065 ര സി.പി. അച്യുതമേനോന്റെ പ്രതാധിപത്യത്തില്‍ ആരംഭിച്ച്‌ “വിദ്യാവിനോദിനി” മാസികയില്‍, തൊട്ടടുത്തവര്‍ഷം മുതല്‍ തന്നെ ചെറുകഥകള്‍ പ്രസി ദ്ധീകരിച്ചു വന്നതായി കാണാം. 3868 മുതല്‍ പഠപുസ്തകങ്ങള്‍ക്കുവേണ്ടി കേരളവമ്മ്മേ വലിയ കോയിത്തമ്പുരാന്‍ എഴുതിയ ചെറുകഥകള്‍ കുട്ടികളുടെ ഭാഷാനൈപുണ്ചം വര്‍ദ്ധിപ്പിയ്ക്കുന്നതിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ലളിതമായ പ്രതിപാദന ശൈലിയും, ഭാഷയെ നീലവാരപ്പെടുത്താന്‍ നടത്തിയ യത്നങ്ങളും ഇത്തരം രചനകളുടെ ഗൌരവ സ്വഭാവത്തെ ബാധിയ്ക്കുന്നു. മൂര്‍ക്കോത്തു കുമാരന്‍ എഴുതിയ ചില കഥകള്‍ ദന മുന്‍പ്‌ രചിക്കപ്പെട്ടതായിരിക്കാമെങ്കിലും അവ അപ്രകാശിതങ്ങള്‍ ആയിരുന്നു. ഈ വസ്തു തകള്‍ മുന്‍നിര്‍ത്തി 3066 കുംഭം/189 ഫെബ്രുവരിയില്‍ വിദ്യാവിനോദിനി പുസ്തകം 2. നമ്പര്‍ 5 ല്‍ പ്രസിദ്ധികരിക്കപ്പെട്ട, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ എഴു തിയ വാസനാവികൃതി യാണു മലയാളത്തിലെ ലക്ഷണമൊത്ത ആദത്തെ ചെറുകഥ. 65 വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ (0990-19) ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ (39േ-196) അമ്പാടിനാരായണപൊതുവാള്‍ (18ദ-1936) സി.എസ്‌. ഗോപാലപ്പണിക്കര്‍ (08272-1930 മൂര്‍ക്കോത്ത്‌ കുമാരന്‍ (3974-94) കെ. സുകുമാരന്‍ (4979-95) ചെങ്കുളത്ത്‌ ചെറിയ കുഞ്ഞിരാമമേനോന്‍ |എം.ആര്‍.കെ.സി. (4881-4939)], ഇ.വി. കൃഷ്ണപിള്ള (1894-1938) എന്നിവരാണ്‌ മലയാള ചെറുകഥാസാഹിത്ൃരംഗത്തെ ആദൃകാല എഴുത്തുകാര്‍. സി.പി. അച്യുതമേനോന്‍, സി.വി. കുഞ്ഞിരാമന്‍, കുറ്റിപ്പുറത്തു കീട്ടുണ്ണ്നായര, ശീവെള്ളി നാരായണന്‍ നമ്പൂതിരി, ആറ്റൂര്‍ കൃഷണപ്പിഷാരോടി, അപ്പന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന൯ു തമ്പുരാ൯ മുതലായവരേയും മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പഠിക്കേണ്ടതാണെങ്കിലും ആദു കാലഘട്ടത്തിന്റെ പ്ല സവിശേഷ മാതൃകകള്‍ എന്ന നിലയ്ക്കാണ്‌ മേലപറഞ്ഞ എഴു ത്തുകാരെ വിശദമായി പരിചയപ്പെടുത്തുന്നത്‌. 2.3.4 പ്രതിപാദന സൌയകരൃത്തിനുവേണ്ടി മലയാള ചെറുകഥയുടെ വളച്ചേെയെ നാലു ഘട്ടങ്ങളിലായി തിരിക്കുന്നു. (1) കേസരി വേങ്ങയില്‍ കുഞ്ഞിരാമന൯നായനാരുടെ വാസനാവികൃതി ഏന്ന കഥയെ ആദ്യത്തെ ചെറുകഥയായി നിര്‍ണ്ണയിച്ച്‌ ആ കഥ പ്രസിദ്ധീകരിച്ച്‌ 891 മുതല്‍ 1925 വരെയുള്ള പ്രാരംഭ കാലഘട്ടം. (2) 1928 മുതല്‍ 5935 വരെ നീണ്ടുനില്‍ക്കുന്ന നമ്പുതിരി ക്ഥാകാലഘട്ുടം. സാമൂഹൃപത്ഷകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രചരണോദ്ദേശ്ൃത്തോടുകൂടി പുറ ത്തുവന്ന കഥകളാണ്‌ ഇവയില്‍ (പ്രധാനം. (3) 93 കളില്‍ ആരംഭിയ്ക്കുകയും 1960 കളില്‍ അവസാനിയ്ക്കുകയും ചെയ്യുന്ന നവോത്ഥാന കാലഷ്ഷട്ടം. 66 (4) 1960 നു ശേഷമുള്ള ആധുനിക കാലഷട്ടം. 2.3.2. പ്രാരംഭഘട്ടത്തിലെ എഴുത്തുകാര്‍ ചെറുകഥാരപചനയിരം ഏര്‍പ്പെടാന്‍ ഇടയായ സാഹചര്യം ശ്രദ്ധേയമാണ്‌. പാശ്ചാത്യ വിദ്യാഭ്യാസം നേടി ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി മാറിയ വേങ്ങയില്‍ കുഞ്ഞിരാമ൯ന്‍നായനാ൪ 3888 ലെ ബോംബെ എ. ഐ.സി.സി. സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട. മലബാര്‍ ഡിസ്ര്രിക്ട ബോര്‍ഡില്‍ അഹ മായിരുന്ന അദ്ദേഹം വൃത്താതപ്രത്പ്രവര്‍ത്തകന്‍ എന്ന നിലയിലും (പ്രശസ്തനായി. ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ 988 ൪ ഒന്നാം റാങ്കോടുകൂടി! ബി.എ. ബിരുദം നേടിയ വൃക്തിയാണ്‌. (ബ്രിട്ടീഷ്‌ ഗവര്‍മ്മെണ്ടിന്റെ കീഴില്‍ ഹുജ്ജരാപ്പീസില്‍ ഉദ്പ്യോഗം ലഭിച്ച, മജിസ്ട്രേട്ടായി ജോലിയില്‍ നിന്നും വിരമിച്ചു. തൃശൂര്‍ ഹിന ഹൈസകൂളില്‍ നിന്നും മ്രെടികുലേഷന്‍ ജയിച്ച്‌ അമ്പാടി നാരാ യണ പൊതുവാള്‍ക്ക്‌ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. ജോലിയില്‍ നീന്നും വിരമിയ്ക്കുമ്പോള്‍ അദ്ദേഹം സബരജിസ്ര്ടരാര്‍ ആയിരുന്നു. ജന്തുശാസ്യധതത്തില്‍ ബി.എ. ബിരുദം നേടി, (ബ॥ിദ്ദീഷ്‌ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി നോക്കിയ സി.എസ്‌. ഗോപാല പണിക്കരും, ഉന്നരു വിദ ഭ്യാസ രംഗത്തുവരെ അദ്ധ്യാപകനായി ജോലി നോക്കിയ മൂരക്കോത്തുകുമാരനും പാശ്ചാ തൃ--സാഹിത്യ-ലോകത്തെ അടുത്തറിയാന്‍ കഴിഞ്ഞവരാണ്‌. ഫ്രഞ്ച കോളനിയായ മയ്യ ിയില്‍ ജനിച്ചു വടക്കേ മലബാറിലെ വിവിധ (പ്രദേശങ്ങളില്‍നിന്നും വിദ്യാഭ്യാസം നേടി ജന്തുശാസ്രതത്തില്‍ ബിരുദമെടുത്ത കെ. സുകുമാരനും, എം.ആര്‍.കെ.സി. എന്ന പേരില്‍ അറിയപ്പെടുന്ന കുഞ്ഞിരാമമേനോനും ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കീഴില്‍ ജോലിക്കാരാ യിരുന്നു. ആംഗല വിദ്യാഭ്യാസം ലഭിച്ച അഭിഭാഷകവ്ൃത്തിയില്‍ ഏര്‍പ്പെട്ട വയക്തി ആയി രുന്നു ഇ.വി. കൃഷണപിള്ള. 67 മേല്പറഞ്ഞ എഴുത്തുകാര്‍ക്കെല്ലാം വിദ്യാസമ്പന്നരും മദ്ധ്യവര്‍ഗ്ഗക്കാരുമായ പാശ്ചാ തൃരുമായി അടുത്തിടപഴകുന്നതിന്‌ അവസരം ലഭിച്ചു. ഇംഗ്ലീഷുകാര്‍ പഠിയ്ക്കുന്ന സ്കൂളിലും അവര്‍ മേലധികാരികളായി ജോലി നോക്കുന്ന ആപ്പ്‌സുകകളിലും വെച്ച ഈ എഴുത്തുകാര്‍ പാശ്ചാത്യ സംസ്കാരത്തെ അടുത്തറിഞ്ഞു. വാസനാസമ്പന്നരായി രുന്ന ഇവരുടെ സഹൃദയത്ചത്തെ പാശ്ചാതൃസാഹീത്യം ആകര്‍ഷിച്ചുതില്‍ അത്ഭുതപ്പെ ടഓാനില്ല. ഇവര്‍ വായിച്ചു ആസ്വദിച്ചു ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത്‌ അന്നത്തെ ജനപ്രിയ സാഹി തൃരൂപമായ ചെറുകഥ ആയിരുന്നു. (ബ്രിട്ടീഷ ഉദ്യോഗസ്ഥനമാരായി ഇന്തൃയിലെത്തി ചേര്‍ന്ന ഇംഗ്ലീഷുകാര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാര്‍ പാശ്ചാത്യ ചെറുകഥാക്യ ത്തുക്കള്ായിരുന്നു. അവരുടെ രചനാ മാതൃകകളാണ്‌ മലയാളത്തിലെ ആദ്യകാല ചെറു കഥാകൃത്തുക്കള്‍ പിന്തുടര്‍ന്നത്‌. പ്രണയം, കുറ്റാമ്പേഷണം, കോടതി രംഗങ്ങള്‍, സാഹ സികത, വൃക്തികള്‍ക്കു പറ്റുന്ന അബദ്ധങ്ങള്‍ തുടങ്ങിയ ഇതിവൃത്തങ്ങളിലാണ്‌ ഇവര്‍ താല്പര്യംകാണിച്ചുത്‌. വായനക്കാര്‍ക്ക്‌ ഒരുക്കികൊടുക്കുന്ന ഒരു “വിഭവ മായിരിക്കണം കഥ എന്ന്‌ ഇവര്‍ വിശ്ചസിച്ചു. പ്രണയകഥകളിരം സ്വാഭാവികമായും വൃക്തികശക്കുള്ള പ്രാധാന്യവും ഡൃക്തി ത്വത്തെ മാനിക്കാനുള്ള പ്രവണതയും കാണാം. നാടുവാഴിത്തത്തിന്റെ പൊതുവായ ചില ധാരണകളെ നിരസിക്കുവാനുള്ള വ്യഗ്രത വളര്‍ത്തികൊണ്ടുവന്നതില്‍ ഈ കഥകള്‍ക്ക്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. ജന്തുസഹജമായ കാമവികാരത്തെ ഉദാത്തവലകരിച്ച അതിനെ പ്രേമമായി പരിണമിപ്പിയ്ക്കാനും, മനുഷ്യമനസ്സിനെ സംസ്‌കരിക്കാനുമുള്ള ശ്രമത്തില്‍ ഉത്തരം കഥകള്‍ ഒരുപരിധി വരെ വിജയിച്ചു. കുറ്റാമ്പേഷണ കഥകളും കോടതി വൃവഹാര ചിത്രീകരണങ്ങളും പാശ്ചാതൃകഥ കളുടെ അന്ധമായ അനുകരണം തന്നെ ആയിരുന്നു. ഇക്കാലത്തെ സാഹസിക കഥ കളെ രണ്ടുതരത്തില്‍ തിരിയ്ക്കാം. വീരാപദാനകഥകളും, മൃഗയാ വിനോദം പോലെ 68 സാഹസികവൃത്തിയില്‍ നേരിട്ടേര്‍പ്പെടുന്നത്‌ വര്‍ണ്ണിക്കുന്ന കഥകളും. കാല്പനിക ഭാവ നയുടെ സ്വത്രന്ത വിഹാരമാണ്‌ ഇത്തരം കഥകളില്‍ കാണാന്‍ കഴിയുക. 23.3. ഒരു നിര്‍വചനത്തെ മുനനിര്‍ത്ത്‌ മലയാള ചെറുകഥയുടെ ആദ്യകാല മാതൃക കള്‍ സൂക്ഷമമായി പരിശോധിയ്ക്കുന്ന ഏതൊരാളും, നിരവധി ദോഷങ്ങള്‍ ചുണ്ടികാ ണിയ്ക്കും. ഒരു സാഹിത്ൃരുപം എനന നിലയില്‍ ചെറുകഥ എന്ന സംജ്ഞ അന്നു പ്രചാരത്തില്‍ വന്നിരുന്നില്ല. ലളിതോപസ്യാസങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്‌ ആ കഥകളിര പലതും. വിഷയാനുസാരിയായ ഭാഷ എന്ന സമീപനം സ്വീകരിക്കാന്‍ പ്ല എഴുത്തുകാരും ശശദ്ധിപ്പില്ല. ആഖ്യാനം, വീക്ഷണകോണ്‍ എന്നിവയിലും അവര്‍ ദത്ത്രശദ്ധരായിരുന്നില്ല. ഈ സ്യൂനതകള്‍ നിലനില്‍ക്കെ തന്നെ, ഇവര്‍ ഭാഷക്കും സാഹി തൃത്തിനും നലകിയ സേവനങ്ങള്‍ ഇതിനേക്കാള്‍ വലുതായിരുന്നു എന്ന്‌ കാണാന്‍ കഴിയും. ഇവ താഴെ പറയുന്നവയാണ്‌. (൮) നിലവാരപ്പെട്ട ഭാഷാഗദൃത്തിന്‌ രൂപം നല്കുന്നതില്‍ ഇവര്‍ ശ്രദ്ധിച്ചു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനും, സി.വി. രാമ൯പിള്ളയും സംസ്കൃതപദ്പ്രധാനമായ, ഒരാഡ്യൃസാഹിത്ൃഭാഷയ്ക്കും, ഒ. ചന്തുമേനോനും, കേസരി കുഞ്ഞിരാമന്‍ നായനാരും ജനങ്ങളുടെ സംഭാഷണ ശൈലിയ്ക്ക്‌ മേല്‍ക്കൈ ഉള്ള ഒരു ജനകീയ ഭാഷയ്ക്കും സാഹി തൃത്തില്‍ തുടക്കം കുറിച്ചിരുന്നു. ആവ്യഭാഷയുടെ നനയകള്‍ ഉശ്ക്കൊള്ളിച്ച സാമാന്യ ജനങ്ങളുടെ സംസാരഭാഷ സാഹിത്യ ഭാഷയാക്കി വളര്‍ത്ത്‌ എടുക്കുന്നതില്‍ ഈ ചെറു ഷഥാകൃത്തുക്കള്‍ ശ്രദ്ധ പതപ്പിച്ചു. ഒരു ജനതയുടെ ഗദ്യം ആ ജനതയെ ആകെ ഉശക്കെൌ ളളാ൯ കഴിയുന്നതാകണമെന്ന ബോധം അവരക്കുണ്ടായിരുന്നു. (മ) അതിവേഗം പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിന്റെ സാമുഹ്യ മാറ്റത്തോടൊപ്പം സഞ്ചരിക്കാന്‍ വൃക്തികള്ളെ തയ്യാറെടുപ്പിക്കുന്നതിരു ആദ്യ കാല മലയാള കഥ നിരണ്ണായകമായപടം വഹിച്ചു. പടര്‍ന്നു പന്തലിച്ചു നിന്ന നാടുവാ 69 ഴിത്തത്തിന്റെ കാനലില്‍ നിന്‌ വ്ൃക്തിയെ, വളര്‍ച്ചയുടെ പ്രകാശ ലോകത്തിലേക്ക്‌ കൈപി ടിച്ചാനയിക്കുന്നതിന ആദ്യകാല ചെറുകഥാ കൃത്തുകള്‍ ശ്രദ്ധിച്ചു. ഇവരുടെ ക്ഥാസങ്ക ല്പത്തെ കുറിച്ച ഇ.വി. കൃഷ്ണപിള്ള നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്‌. ” സര്‍വനമ്ധത്രന്തമായി വിഹരിച്ച കീര്‍ത്തിധാവള്ൃത്തില്‍ മുഴുകുന്നതിനുതകുന്ന ഒരു ശാഖെയല്ലേ ഞങ്ങള്‍ക്ക്‌-ചെറുകഥക്കാര്‍ക്ക്‌.കിട്ടിയിട്ടുള്ളത്‌. ഇപ്പോള്‍ ഒട്ടുമുക്കാലും ഞങ്ങളുടെ സാ്യമാജ്യം എന്നു വേണം പറയുവാന്‍. ഉള്ളുരും, വള്ളത്തോളും കുണ്ടുരു മെല്ലാം ഏതെങ്കിലും ഒരു പദ്യത്തിന്റെ വിഷയം മനസ്സില്‍ സങ്കല്‍പിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ നാലു ചെറുകഥകള്‍ എഴുതി അഞ്ചലില്‍ അയച്ചിട്ട അഞ്ചാമത്തേത്‌: എഴുതാന്‍ ആരംഭിയ്ക്കുകയായി.”" 1928 ല്‍ തൃശുരിരാ നടന്ന സാഹിതു പരിഷത്ത്‌ സമ്മേളനത്തില്‍ ഇ.വി. കൃഷണ പിള്ള നടത്തിയ പ്രസംഗത്തിലേതാണ്‌ മേലപറഞ്ഞ പരാമര്‍ശം. ചെറുകഥയുടെ ലക്ഷ ണം, രചനയില്‍ (്രദ്ധക്കേണ്ട സംഗതികള്‍, ഭാഷ തുടങ്ങ്യവയെ കുറിച്ചെല്ലാം ഈ പ്രഭാഷണത്തില്‍ സൂപിപ്പിച്ചിട്ടുണ്ട. സമ്മേളനത്തിന്റെ ആദൃദിവസം സി.വി. രാമന്‍പി ളളയുടെ ഗദൃയശൈലിയെ വിമര്‍ശിച്ച്‌ മൂര്‍ക്കോത്തുകുമാരന്‍ ചെയ്ത പ്രസംഗത്തിനുള്ള മറുപടി കൂടി ആയിരുന്നു ഇ.വി. കൃഷ്ണപിള്ളയുടെ (പ്രസംഗം. പ്രതിപാദിയ്ക്കുന്ന വിഷയത്തിനനുസരിച്ച ഭാഷയിലും മാറ്റംവരണമെന്ന ധാരണ ഗാരവമായചര്‍ച്ചയ്ക്ക്‌ വിധേയമാകുന്നത്‌ ഈ കാലത്താണ്‌. (3) ഭാഷാ സാഹിത്ൃത്തിരം അനുകരണീയമായ മാതൃകകള്‍ ഇല്ലാതിരുന്നതിനാല്‍ പാശ്ചാത്യ രചനാസങ്കല്‍പ്പമാണ്‌ ഇവരെ സ്വാധീനിച്ചത്‌. സമൂഹത്തിലെ ഉന്നതസ്ഥാന ങ്ങളിലിരുന്ന വൃക്ത്കളായതി്നാല്‍ സാമൂഹൃനീതിയെ നേരിട്ടെതിര്‍ക്കാന്‍ ഇവര്‍ മുന്നോട്ടു വന്നില്ല. ഒരു പുതിയ സാഹിത്ൃരൂപത്തിന്റെ പഥ്യപപദര്‍ശകര്‍ ആയിരുന്നത്‌ നാല്‍ ഒന്നിനേയും നിീഷേധിക്കേണ്ടതായും വന്നില്ല. 70 2.4, നമ്പൂത്ത്രു നവോത്ഥാന കഥകള്‍ മുതലാളിത്ത വൃവസ്ഥയുടെ സാഹിത്യ രൂപങ്ങളിലൊന്നായ ചെറുകഥ സമൂഹ ത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യരുടെ ഏകാന്തമായ ശബ്ദമാണ്‌ പുറപ്പെടുവി ക്കുന്നത്‌ എന്ന ഒരു നിരീക്ഷണമുണ്ട്‌. തിരക്കേറിയ ജീവിതത്തിന്റെ ആകൂലതകളില്‍ ഉഴലുന്ന മനുഷ്യന്റെ സാഹിത്യാസ്വാദന താല്പര്യത്തെ സംതൃപ്തമാക്കാന്‍ ശ്രമിയ്ക്കുക എന്നുള്ളതാണ്‌ ഈ സാഹൃത്ൃരൂപത്തിന്റെ ജന്മോദ്ദേശ്ൃമായി വിലയിരുത്തുന്നത്‌. എന്നാര്‌ തിരക്കുകള്‍ക്കിടയില്‍ ലാഘവത്തോടുകൂടി വായിച്ചു തള്ളാന്‍ കഴിയുന്നതാണ്‌ ഒരു ചെറുകഥ ഏന്ന ആശയവും ഈ വാദത്തില്‍ ഉള്‍ക്കൊള്ളുന്നു. നിലനിരക്കുന്ന സമുദായ നീതിയോട്‌ ഏതെങ്കിലും വിധത്തില്‍ പൊരുത്തപ്പെടാ൯ കഴിയാത്ത ഏകാക! കളായ മനുഷ്യരുടെ ജീവിതത്തിലെ ചെറിയ നിമിഷങ്ങള്‍ പിരതീകരിക്കുന്നത്‌ കേവലം വിനോദം മാര്രമായി കണ്ട എഴുത്തുകാര ഉണ്ടായിരുന്നു. എന്നാല്‍ ആശയപ്രചരണ ത്തിനുള്ള ഒരു നല്ല മാധ്യമമായി കഥയെ ഗൌരവപൂര്‍വം സമിപിച്ചവരും കുറവല്ല. സമു ദായ പരഷകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉല്‍പ്പതിഷണുക്കളായ നമ്പുതിരി യുവാ ക്കളായിരുന്നു കഥയുടെ സമ്രഗസാദ്ധൃതകള്‍ ആദ്യം തിരിച്ചറിഞ്ഞത്‌. ജാതി ജന്മനാടുവാഴിത്ത വ്യവസ്ഥിതിയുടെ മേലേതട്ടുത വിഹരിച്ചിരുന്ന നയ്പു തിരു സമുദായത്തിലെ ഒരു ചെറുസ്യൂനപക്ഷം സുഖലോലുപതയില്‍ മുഴുകി കഴിയുക യായിരുന്നു. സ്വസമുദായത്തിലെ ദരിദ്രരോടും, സ്രതീകളോടും നിന്ധ്യവും നിര്‍ദുയവു മായ പെരുമാറ്റമാണ്‌ ഈ സസ്ന്ന സ്യൂനപക്ഷത്തിന്റെ ഭാഗത്തുനീന്‌ ഉണ്ടായിരുന്നത്‌. നമ്പുതിരി സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി 1908 ല്‍ ആലുവയില്‍വെച്ചു നമ്പു തിര്യോഗക്ഷേമേസഭ എന്ന ഒരു സംഘടന രൂപം കൊണ്ടുവെങ്ക്ലും 1925 വരെ തികച്ചും യാഥാസ്ഥിതികമായ ഒരു നിലപാടാണ്‌ ആ സംഘടന സ്വീകരിച്ചത്‌. കോണ്ട്രഗസ്സിന്നെ മിര്രഭോജനം മുതലായ ആശയങ്ങളോടും, വൈക്കം സത്യാഗ്രഹം മുതലായ സമരങ്ങ 7A ളോടും നമ്പൂതിരി യോഗക്ഷേമസഭയ്ക്ക്‌ യോജിപ്പുണ്ടായിരുന്നില്ല.” സോഷ്യലിസ്റ്റ്‌ ആശ യങ്ങളോട പ്രസ്തുത സംഘടന തികഞ്ഞ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ പുരോഗമനേച്ഛുക്കളായ ഏതാനും ചെറുപ്പക്കാര നിരന്തരം നടത്തിയ ഇടപെടലുകള്‍ ലൂടെ നസുതിരി യോഗക്ഷേമസഭ ആ സമുദായത്തിലെ പരിവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്കാന്‍ ആരംഭിച്ചു. വി.ടി. ഭട്ടതിരിപ്പാട, എം.ആര്‍.ബി., പ്രേംജി, ഐ.സി.പി., ഇ.എം.എസ്‌. മുത്തിര ങ്ങോട ഭവ്യതാതന്‍ നമ്പൂതിരിപ്പാട, കെ.എന്‍. ഭട്ടതിരിപ്പാട മുതലായ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ നമ്പുതിരിയുവജനസംഘം എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കി. സ്വസമുദായത്തെ നവീ കരിക്കാനുള്ള പ്രചരണ പ്രവരത്തേനത്തിന്റെ ഭാഗമായി മുത്തിരിങ്ങോട (1902-1944), എം.ആര്‍.ബി (3908-2064), വി.ടി. ഭട്ടതിതിപ്പാട (896-1982മ)എന്നിവര്‍ സാഹിതൃത്തിന്റെ വിവിധ രൂപങ്ങളെ ഫലപ്രദമായി! ഉപയോഗിച്ചു. ചെറുകഥ ഏന്ന സാഹിത്യരൂപം കൂടു തരു ജനകിയമാകുന്നതും, അതിന്റെ ഭാഷാശൈലി സാമാന്യേന ലളിതമാകുന്നതും ഈ കാലഘട്ടത്തിലാണ്‌. “നമ്പൂതിരി കഥാകാലഘട്ട്‌ മെന്‌ ഈ കാലഘട്ടത്തെ വിശേ പഠിപ്പിക്കുന്നത്‌ രചയിതാക്കളെ മുന്‍നിര്‍ത്തി മാരതമാണ്‌. യഥാത്ഥ വര്‍ണ്ണന (റിയലിസം) മലയാള ചെറുകഥയില്‍ പ്രാമുഖും നേടിയത്‌ ഈ കാലയളവിലാണ്‌. എം.ആര്‍.ബി.യുടെ “വാല്‍ക്കണ്ണാടി ഏന്ന സമാഹാരത്തിലെ കഥകള്‍ 928 നും 1930 നും ഇടയില്‍ രചിക്കപ്പെട്ടതാണ്‌. 3935 നു മുന്‍പുള്ള വര്‍ഷങ്ങളിലാണ്‌ മുത്തിരി ങ്ങോടിന്റെ പൂട്കുല' എന്ന സമാഹാരത്തിലെ കഥകള്‍ രചിച്ചത്‌. ചെറുകഥയുടെ ശില്പഭംഗി സൂക്ഷമത എന്നിവക്കെല്ലാം ഉപരി, നമ്പൂതിരി സമുദായ പരിഷകരണത്തിനുള്ള വ്യഗതയാണ്‌ ഈ കഥകളില്‍ ഭാഷാ വിദ്യാര്‍ത്ഥിക്ക്‌ കാണാന്‍ കഴിയുക. വ്ൃഥാസ്ഥുലത ഇവരുടെ ഒരു ദോഷവുമാണ്‌. മുത്തിരിങ്ങോടിന്റെ മരണത്തിന്റെ മടിയില്‍, ഏം.ആര്‍.ബവി.യുടെ “തലയിലെഴുത്ത്‌ മുതലായ കഥകള്‍ ഇതിനുദാഹരണമാ 72 ണ്‌. ഇവരുടെ കഥകളില്‍ കാണുന്ന ശിലപപരമായ ഡ്യൂനതകള്‍ വിമര്‍ശനവിധേയമായി ടുണ്ട്‌. എന്നാല്‍ ലക്ഷധയബോധത്തെ മുന്‍നിര്‍ത്തി അത്തരം സ്മൂനതകളെ വിമര്‍ശകന്മാര്‍ ഏറെ കണക്കിലെടുത്തില്ല. വി.ടി. ഭട്ടതിരിപ്പാടിന്റെ ഗദ്യശൈലിയും, ചെറുകഥാകൃത്ത്‌ എന്ന നിലയില്‍ അദ്ദേ ഹത്തിന്റെ സംഭാവനകളും പരാമര്‍ശിക്കേണ്ടതായിട്ടുണ്ട. സാഹ്തൃപ്രവര്‍ത്തനം സഹ ജീവികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാതമല്ല; ചിന്തിപ്പിയ്ക്കാനും കര്‍മ്മനിരതരാ ക്കാനും ഉതകുന്നതുകൂടി ആയിരിക്കണമെന്ന്‌ വി.ടി. വിശ്ചസിച്ചു. 4929 ല്‍ ഒറ്റപ്പാലം കോണ്‍ഗ്രസ്സ സമ്മേളനത്തില്‍ വളണ്ടിയറായി സേവനം ചെയ്ത വി.ടി. 192163 Gonna AHI ദേശീയ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കുകൊണ്ടു. കപ്പല്‍ യാത്ര ചെയ്ത തിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്ന വി.ടി. യോഗക്കഷ്മേ പ്രവര്‍ത്തനത്തില്‍ സജീ വമായി. 1908ല്‍ പ്രസിദ്ധികരണമാരംഭിച്ച ഉണ്ണിനമ്പുത്രല്‍ി മാസികയുടെ മുഖ്യ പുമതല ഓര൯ വി.ടി. ഭടുതാരിപ്പാടായിരുന്നു. പാശുപതം' എന്ന ഒരു പ്രസിദ്ധികരണവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ചു. പാശുപതത്തില്‍ വി.ടി. കൈകാര്യം ചെയ്തി രുന്ന രജനീരംഗം' എന്ന പംക്തി, കഥയ്ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. ഈ പംക്തി യില്‍ അദ്ദേഹം എഴുതിയ കഥകളില്‍ എട്ടെണ്ണം സമാഹരിച്ച്‌ 1928 ല്‍ 'രജനിരംഗം' എന്ന പേരില്‍ പുസ്തകമായി പുറത്തുവന്നു. രജനീരംഗത്തിലെ ഓരോ കഥയും നമ്പു തിരി സമുദായത്തിലെ സ്ര്തീ ജനങ്ങളെ സമരോത്സുകരാക്കുക എന ഉദ്േശ്യത്തോടെ എഴുതിയതാണ്‌. ഏഴു കഥകളിലും സ്രതീയാണ്‌ മുഖൃകഥാപഠ്രതം. ശ്രന്ഥനാമം സൂചിപ്പിയ്ക്കുന്നതുപോലെ കഥകളുടെ പശ്ചാത്തലം ര്യതിയാണ്‌. സ്രതീധനത്തിനു പണമില്ലാത്തതിനാല്‍ വാത്സല്യ ഭാജനമായ മകളെ വിലക്കേണ്ടിവ രുന്ന അച്ഛന്‍ (ഉത്തരം കിട്ടാത്ത ചോദ്യം, മനയ്ക്കലെ കാര്യസ്ഥന്‍ എന്നീ കഥകള്‍; സാപത്നുത്തിന്റെ ദുരിത്മനുഭവിക്കേണ്ടിവരുന്ന സ്ര്തീകളുടെ ദുഖങ്ങള്‍ എന്നിവയാണ്‌ 73 ഈ കഥകളിലെ മുഖ്യവിഷയം. ഈ കഥാസമാഹാരത്തിന്‌ വന്നേരി കെ. സാവിയരി അന്തര്‍ജനം എന്ന മാറ്റപ്പേരുവെച്ച (തൂലികാനാമം) എം.ആര്‍. ഭട്ടതിരിപ്പാടും എം.പി. ഭട്ട്‌ തിരിപ്പാടും ചേര്‍ന്നെഴുതിയ അവതാരിക ശ്രദ്ധേയമാണ്‌. വായിച്ചുരസിക്കാ൯ മായതമു ളുതല്ല, ഉള്‍ക്കൊണ്ട്‌ ഉയരാന്‍ കൂടിയുള്ളതാണ്‌ സാഹിത്ൃമെന്ന്‌ ഇവര്‍ ചൂണ്ടിക്കാണി ച്ചു. രജന്രംഗത്തിന്റെ മുഖവുരയില്‍ തന്റെ കഥകള്ളെകുറിച്ച വി.ടി. ഇപ്രകാരം വൃക്ത മാക്കിയിട്ടുണ്ട. 'സാഹിതൃഭംഗികൊണ്ടോ, കഥാഘടനയിലുള്ള വൈചിര്യം കൊണ്ടോ പുസ്ത കരൂപേണ പ്രസിദ്ധപ്പെടുത്തത്തക്ക യോഗ്യത ഈ കഥകള്‍ക്കുണ്ടെന്ന്‌ ഇപ്പോഴും ഞാന്‍ വിപാരിക്കുന്നില്ല. ഏന്നാല്‍ നമ്പൂതിരിമാര്‍ വിഡഡടിവേഷം കെട്ടി അന്യന്മാരുടെ മുന്‍പില്‍ സൂരിനമ്പൂതിരി കളിക്കുന്ന സ്ര്പദായം സാഹിത്ൃയലോകത്തില്‍ സര്‍വസാധാരണമായി ടുണ്ടെങ്കിലും, മറക്കുടയ്ക്കുള്ളില്‍ മറഞ്ഞു നില്‍ക്കുന്ന അന്തര്‍ജനങ്ങളെ രംഗപ്രവേശം ചെയ്യിച്ചുതായി കണ്ടിട്ടില്ലാത്തതിനാല്‍ ആ പുതുമയാണ്‌ ഈ പ്രസിദ്ധീകരണത്തിന കാര ണമായിട്ടുള്ളത്‌. ശ്രന്ഥകര്‍ത്താവെന്ന നിലയില്‍ പേരെടുക്കുവാനല്ല ഇതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌. നമ്പുതിരി സമുദായത്തിലെ അനാശാസ്യമായ വിവാഹ സ്യമ്പദായത്തെ പ്രിഷ്കരിക്കാന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉപ്കരിക്കുമെന്നാണെന്യെ വിശ്വാസം. അതിനെ സഹായിക്കുന്ന ഒരു ചലനം നമ്പൂതിര? സമുദായത്തില്‍ ഉണ്ടാകുന്നപക്ഷം ഞാന്‍ കൃതാര്‍ത്ഥനായി”. സൂാന്ദരൃപക്ഷത്തിരു സ്വയം വിമര്‍ശകനാണെങ്ക്ലും, സാഹിത്യത്തിന്റെ സാമൂ ഹ്ൃ്രയോജനം, സമുദായനന്മ എന്നിവയില്‍ ഉറച്ചു വിശ്ധസിയ്ക്കുന്ന ഒരു നിരുൂപകനെ കൂടി മേല്‍ പ്രസ്താവനയില്‍ നാം കാണുന്നു. ആശയ പ്രചരണത്തിനുള്ള പ്രാമുഖ്യം, CHOW) പരാമര്‍ശങ്ങളേക്കാള്‍ വാച്യപരാമര്‍ശങ്ങള്‍ക്കു ലഭിച്ച സ്ഥാനം, വ്ൃഥാസ്ഥുല മായ വിവരണങ്ങള്‍ എന്നവ നമ്പൂതിരി കഥകളുടെ ദോഷങ്ങളായി ചുണ്ടിക്കാണിക്കു 74 ന്നവര്‍ക്കുള്ള മറുപടി കുടിയാണ്‌ വി.ടിയുടെ മുഖവുര. 2.4.4. ഈ ചെറുകഥകള്‍ക്ക്‌ മലയാള കഥാസാഹിത്ൃത്തിലുള്ള സ്ഥാനം താഴെ പറയുപ്രപ്കാരം സപ്യഗഹിയ്ക്കാം. (1) ഭാഷാശൈലിയെ ലളിതവും പ്രസന്നമധുരവും ജനകിയവുമാക്കി മാറ്റി. നമ്പൂ തീരു സമുദായത്തിലെ ആചാരദാഷയിലെ സാങ്കേതിക പദങ്ങള്‍ ഒഴിച്ചു നിരത്തിയാല്‍, ചെറുകഥയുടെ സുക്ഷ്മ ഭാവത്തിനിണങ്ങുന്ന ഭാഷാഗദ്യം വളര്‍ത്തികൊണ്ടുവന്നു. (2) ലളിതോപസ്യാസങ്ങള്‍, നര്‍മ്മലേഖനങ്ങള്‍ എന്നി നിലകളില്‍ വായിച്ചുതള്ളി യിരുന്ന ചെറുകഥയെ ഗാരവമുള്ള ഒരു സാഹിതൃരുപമാക്കിമാറ്റ. കല്പിത കഥകളുടെ സ്വപ്നിലമായ അന്തരിക്ഷത്തില്‍നിന്നും ജീവിതയാഥാര്‍ത്ഥയത്തിന്റെ പരിതോവസ്ഥക ളിലേക്ക്‌ രചനാസ്രമ്പദായത്തെമാറ്റി. സാമൂഹയ പരിഷകരണത്തിനായി യരനിച്ചു മറ്റുപ്രസ്ഥാനങ്ങള്‍ ഒന്നുംതന്നെ കഥ എന്ന സാഹിതൃരൂപത്തെ ജൃതസമര്‍ത്ഥമായി ഉപയോഗിച്ചതായി കാണുന്നില്ല. വൃക്തി മഹത്വം, കൂട്ടുകുടുംബത്തിലെ പ്രശനങ്ങള്‍, ആളോഹരി ഭാഗം മുതലായ ആശയങ്ങള്‍ അവിടവിടെയായി പ്രതൃക്ഷപ്പെടുന്നുണ്ടെന്നു മാര്തം. അതിനാല്‍ ഒറ്റപ്പെട്ട അത്തരം കഥ HOB വിശകലനം ചെയ്യാ൯ ഇവിടെ മുതിരുന്നില്ല. മേല്‍സൂചിപ്പിച്ച നമ്പൂതിരികഥകള്‍ മലയാള ഗദൃസാഹിതൃത്തില്‍ ഏറ്റവും ശ്രേഷഠവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു കാല ഘട്ടത്തിന്‌ തുടക്കം കുറിച്ചു. കേരളീയ നവോത്ഥാനത്തിന്റെ ആദ്യആശയങ്ങള്‍ പിറവി കൊള്ളുന്നതില്‍ ഈ കഥകള്‍ക്ക്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. 2.5. മലയാള സാഹിത്യം. നവോത്ഥാനത്തിന്റെ ്രഷഭാവും സൃഷ്ടിയും മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ച രാജാറാം മോഹന്‍റായ്‌, സര്‍ സൈദ്‌ അഹമ്മ ഖാന്‍, രബീ്ദനാഥ ടാഗോര്‍, സ്വാമി വിവേകാനയന്‍ എന്നിവരുടെ നവോത്ഥാന പിന്ത കളും, ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുത്തത്നുശേഷ 75 മുള്ള വരദ്ധിതമായ ജനപങ്കാളിത്തസ്വഭാവവും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെയും ശക്തിയായി സ്വാധീനിച്ചു. പത്തൊന്‍പതാം നൂറ്റാണ്ട്ല്‍ യൂറോപ്പിലുണ്ടായ ശാസ്ത്രീയ ഗവേഷണ നിരിക്ഷിണ (പവരത്തേനങ്ങളുടെ അനുഭവസത്യങ്ങള്‍ കേരളീയ ജീവിത ത്തിലേക്ക്‌ കടന്നുവരാന്‍ തുടങ്ങി. ചിത്തിച്ച്പവര്‍ത്തനസജ്ജമാകുന്ന ഒരു ജനതക്ക്‌ അനു സൃതമായി അവരുടെചിന്തയുടെ വാക്രൂപമായ ഗദ്യവും വികാസം പ്രാപിച്ചു. പല ഘട കങ്ങള്‍ ഇതിനു പശ്ചാത്തലമായുണ്ടെങ്കലും മുഖ്യമായും മൂന്നു വ്യക്തികളെ കുറിച്ചും അവര്‍ വളര്‍ത്തിയെടുത്തപ്രവണതകളെ കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്‌. അവരുടെ വ്യക്തിത്വത്തിന്‌ രൂപം നല്കിയ സാമൂഹയ രാഷ്ര്രീയ സ്ഥിതിയും സംക്ഷിപതമായി മന സ്സ്്ലാക്കണം. 231. നോവല്‍, ചെറുകഥ എന്നീ സാഹിത്യ, രൂപങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിയ്ക്കുക യും, മാനവസമുദായത്തിന്യെ വളര്‍ച്ചേക്കുതകുമാറ്‌ അതിന്റെ രൂപഭാവങ്ങള്‍ മാറ്റി എടു ക്ഴുകയും ചെയ്തതില്‍ കേസരി ബാലകൃഷ്ണപിള്ള (3880-19) സ്വദേശാഭിമാനി രാമ കൃഷ്ണപിള്ള (4828-3936) എം.പി. പോള്‍ (3904- ജട) എന്നിവരുടെ പങ്ക. നിസ്തുല മാണ്‌. ച്രിര്രത്തിലുള്ള തികഞ്ഞ അവബോധം, പാശ്ചാത്യ ഭാഷയിലും സാഹിത്ൃയരൂപ ങ്ങളിലുമുള്ള അറിവ്‌, അവ വിവര്‍ത്തനം ചെയ്ത്‌ സ്വന്തം ഭാഷയിലെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കാനുള്ള വൃധ്രത, പരസത്യ നിരൂപണ സ്രമ്പദായം മനസ്സി ലാക്കികൊണ്ടുതന്നെ, പാശ്ചാതൃ നിരൂപണ രീതിയോടുണ്ടായിരുന്ന ആദരവ്‌ എന്നിവ കേസരി ബാലകൃഷ്ണപിള്ളയുടെ ചിന്താരിതിയുടെ സവിശേഷതകള്‍ ആയിരുന്നു. വാസ്തുവിദ്യ, ജ്യോതിഷം, കല്പഗണിതം എന്നി വിജ്ഞാനശാഖകളിലും, പ്രാചീന മാനവചരിര്തത്തിലും അദ്ദേഹം നിഷ്ണാതനായിരുന്നു. 'ചര്ര്രത്തിന്റെ അടിവേരുകശ്‌', 'ചര്രതപഠനങ്ങള്‍' എന്നി കൃതികളില്‍ ചരിത്രരചനയില്‍ മനുഷ്യനെ പങ്കാളിയാക്കേ 76 ണ്ടുന്ന വിധം അദ്ദേഹം വിശദികരിച്ചു. സാഹിത്ൃയവിമരശനത്തില്‍ എ.ആര. രാജരാജ വരമ്മയുടെ ശൈലിയാണ്‌ ആദ്യഘട്ടത്തില്‍ കേസരി പിന്തുടര്‍ന്നത്‌. തുടര്‍ന്ന്‌, സംസ്കൃ തമടക്കുമുള്ള ഭാരതീയ സാഹ്ത് വിമര്‍ശന പദ്ധതിയില്‍ മാതം ഒതുങ്ങി നില്‍ക്കാതെ പാശ്ചാത്യ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അദ്ദേഹം അറിവുനേടി. ഡാര്‍വിന്റെ പരിണാമവാദം, ഫ്രോയിഡിന്റെ മന:ശാസ്ധത ചിന്തകള്‍, കാറല്‍ മാര്‍ക്സിന്റെ വൈരു ദ്ധ്യാധിഷ്ഠിര ഭാതികവാദം എന്നി ആശയങ്ങള്‍ മുഖ്യമായും കേസരിയെ സ്വാധീനി ച്ച]. പാശ്ചാതൃര്‍ക്ക്‌ മേല്പറഞ്ഞ ചിന്തകന്മാര്‍ സമ്മാനിച്ച നവലോകം” എന്ന ആശയം മലയാളത്തിന്റെ മണ്ണില്‍ യാഥാര്‍ത്ഥ്യമാകണമെന്ന്‌ കേസരി ആഗ്രഹിച്ചു. നവലോകം, രൂപമഞ്ജരി, നോവല്‍ പ്രസ്ഥാനങ്ങള്‍, സാഹിതയ ഗവേഷണമാല, സാഹ്ത്ൃവിമര്‍ശനങ്ങള്‍, സാങ്കേതിക യ്രന്ഥ നിരൂപണങ്ങള്‍, കുറേ കൂടി സാകകേതിക ശ്രന്ഥനിരുപണങ്ങള്‍ എന്നീ കൃതികളിലൂടെ, പാശ്ചാത്യ സാഹിത്യ ലോകത്തുനിന്ന്‌ തനിയ്ക്കു ലഭിച്ചു അളവുകോല്‍വെച്ചു മലയാള നിരൂപണത്തിന്റെ പുതിയ അളവുകോ ലുകള്‍ അദ്ദേഹം സൃഷ്ടിച്ചു. സര്‍ഗ്ഗാത്മക സാഹിതൃത്തിന്‌ ദിശാബോധം നലകുന്ന തിന്റെ ഭാഗമായി പ്രാതിനിധ്യ സ്വഭാവമൂള്‍ക്കൊള്ളുന്ന നിരവധ! പാശ്ചാതുകൃതികള്‍ശ അദ്ദേഹം മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തു. മോപ്പസാങ്ങിന്റെ ഏതാനും ചെറുകഥ കളും, കാമുകന്‍, ഒരു സ്ത്രീയുടെ ജീവിതം എന്ന്‌ കൃതികളും ഇബ്സന്റെ “പ്രേത ങ്ങള്‍ ബരസാക്കിന്റെ സാന്നില്യ' ലുയിപിരാ൯ഡലോവിന്റെ ഓമനകശ്‌' എന്നീ നാട കങ്ങളും അദ്ദേഹം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തു. പ്രസിദ്ധരും അലപ്പ്രസി ദ്ധരുമായ മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍ക്കു അദ്ദേഹം എഴുതിയ അവതാരി ക്കള്‍ സാസദ്പ്രദായിക ക്രമത്തിലുള്ള അവതാരികകളുടെ പട്ടികയില്‍ പെടുന്നവയല്ല. ബോധേശ്ചരന്റെ സ്വത്ര്തകേരളം കെടാമംഗലം പപ്പുകുട്ട്യുടെ “കടത്തുവഞ്ചി', ഇട പുള്ളി രാഘവന്‍ പിള്ളയുടെ “മണിനാദം”, ചങ്ങമ്പുഴ കൃഷണപിള്ളയുടെ “സ്പയിക്കുന്ന TT അസ്ഥിമാടം”, ജി. ശങ്കരക്കുറുപ്പിന്റെ നിമിഷം ' എന്ന്‌ കൃതികള്‍ക്ക്‌ കേസരി എഴുതിയ അവതാരികകള്‍ സാഹിതുൃവിദ്യാര്‍ത്ഥിയുടെ പഠനത്തിന്‌ വിഷയിഭവിച്ചിടുണ്ട. ശ്രന്ഥ നിരൂപകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹം നടത്തിയ അവലോകനങ്ങള്‍, ഒരു കൃതിയെ വില യിരുത്തുമ്പോള്‍ നിരൂപകന്റെ ധര്‍മ്മങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നതിന്‌ നിദര്‍ശന മാണ്‌. പ്രത്പ്രവര്‍ത്തനരംഗത്തും കേസരി ശ്രദ്ധപതിപ്പിച്ചു. 1922 മുതല്‍ 3926 വരെ സമ ദര്‍ശിയുടേയും, 1930 ല്‍ പ്രബോധകന്റേയും 1930 സെപ്തംബര്‍ മുതല്‍ 3935 വരെ കേസരി ദിനപ്രതത്തിന്റെയും പ്രതാധിപത്യം വഹിച്ച ബാലകൃഷ്ണപിള്ള, വര്‍ത്തമാനപ്രത ങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുള്ള കാലികമായ ധര്‍മ്മങ്ങളില്‍ ബോധവാനായിരുന്നു. [ROW തിയില്‍ മാറികൊണ്ടിരിക്കുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ നാം തയ്യാറാകണമെന്ന്‌ അദ്ദേഹം മലയാളികളെ ഓരമ്മിപ്പിച്ചു. എഴുത്തുകാരന്‍, (പസാധകന, പ്രതപ്രവരത്തേകന്‍ എന്ന്‌ നിലകളില്‍ സ്വദേശാഭി മാനി കെ. രാമകൃഷ്ണപിള്ള ഭാഷയ്ക്കും സാഹിതൃത്തിനും നല്‍കിയ സേവനം പഠ നാര്‍ഹമാണ്‌. ലോകോപകാരികള്‍ എന്ന ഗ്രന്ഥമാലയിരല്‍ സോക്രട്ടീസ്‌ (1903 Gd) മോഹന്‍ദാസ്‌ ഗാന്ധി (3 ല്‍) കാറല്‍മാര്‍ക്സ്‌ (ഇന്ത്യന്‍ ഭാഷകളില്‍വെച്ച്‌ ആദ്യമായി എഴുതിയ മാര്‍ക്സിന്റെ ജീവചര്രതമാണ്‌ 192 ല്‍ ഒന്നാം പതിപ്പായി പുറത്തുവന്ന ഈ കൃത്‌) ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, (ക്രിസ്റ്റഫര്‍ കൊളംബസ്‌ എന്നിവരുടെ ജീവചരിര്രങ്ങള്‍ മലയാള വായനക്കാരന്‌ പരിചയപ്പെടുത്തിയത്‌ സ്വദേശാഭിമാനിയാണ്‌. പ്രൈമറി സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ (അങ്കഗണിതം, ബീജഗണിതം, ക്ഷ്രേതഗണിതം, സാധനാപാഠങ്ങള്‍, 600 ഭൂവിവരണ ചോദ്യങ്ങള്‍, ബാലബോധിനി, കൃഷിശാസ്ര്രം എന്നിവ) വിദ്യാദ്യാസാത്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുത്തി. വാമനന്‍, മന്നന്റെ കന്നത്തം, നരകത്തില്‍ നീന്ന്‌ എന്നിവ നോവല്‍, കഥ എന്നി വിഭാഗങ്ങളില്‍ പെടുന്നവയാണ്‌. സ്ധദേശാഭിമാനിയുടെ ഗ്രന്ഥനിരുപണങ്ങ 78 ള്‍ നിശിതവും കര്‍ക്കശവുമായ ഭാഷാശൈലി കൊണ്ട ശ്രദ്ധേയമാണ്‌. വക്കും അബ്ദുശ്ഖാ ദര്‍ മൌലവി മാനേജിങ്ങ്‌ എഡിറ്ററായി പ്രസിദ്ധികരിച്ച്രുന്ന സ്വദേശാഭിമാന്‌ പ്രതത്തിന്റെ പ്രതാധിപരായി 1906 ജനുവരി 37ന്‌ കെ. രാമകൃഷണപ്പിള്ള ചുമതലയേറ്റു. നാടുവാഴി ത്തത്തിനും ഉദ്യോഗസ്ഥന്‍മാരുടെ അനിതികശക്കുമെതിരെ, പ്രതപപവര്‍ത്തനത്ത്ലുടെ ശബ്ദിച്ച രാമകൃഷ്ണപിള്ള മാറികൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന്റെ ചലനനി യമങ്ങള്‍ മനസ്സിലാക്കിയ വൃക്തിയായിരുന്നു. മലയാള സാഹിതൃത്തിന്റെ-വിശിഷ്യാ ഗദ്യൃസാഹിത്ൃത്തിന്റെ-ദിശ നിര്‍ണ്ണയിക്കു നനതില്‍ എം.പി. പോള്‍ നിര്‍ണായകമായ സംഭാവനകള്‍ നലകി. ഗദൃത്തെ പദൃത്തില്‍ നിന്നും വേര്‍തതിക്കുന്ന ചിന്താപരവും ശൈല്പരവുമായ പ്രാതിന്ധികധര്‍മ്മങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ഗദൃത്തിന്റെ രൂപഭേദങ്ങളെകുറിച്ചുള്ള വൃക്തമായ ബോധ ത്തോടെ, ശാസ്ത്രീയവും കലാപരവുമായ മാനദണ്ഡങ്ങളുപയോഗിച്ച, വിവിധഗദ്ൃരച നകളെ വിലയിരുത്തിയ സാഹിത്യ വിമര്‍ശകനാണ്‌ എം.പി. പോള്‍. തന്റെ കാലത്ത്‌ മല യാള സാഹിത്യം നേരിട്ട സംസ്കാരസംഘട്ടനത്തില്‍ ബാഹൃശക്തിയായ ഇംഗ്ലീഷിന്‌ എന്തു സ്ഥാനം കൊടുക്കണമെന്നും ആത്മശക്തിയായ സംസ്കൃതത്തിന്‌ എന്തു സ്ഥാന മാകണമെന്നും പണ്ഡിതോചിതമായി ചിന്തിച്ച്‌ ഒരു സമമ്പയത്തിലെത്തിയ ഇവിടുത്തെ മഹാന്മാരായ സാഹിത വിമര്‍ശകരുടെ കൂട്ടത്തിലാണ്‌ പോളിന്റെ സ്ഥാനം.” പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവ്‌ എന്ന നിലയ്ക്കും, ഗദൃസാഹിതൃത്തിന്റെ പ്രചാ രകന്‍ എന്ന നിലയ്ക്കും പോളിന്റെ വിചാരജിീവിതത്തിന്‌ ചര്ര്തത്തോടൊപ്പം സഞ്ചരി ക്കാന്‍ കഴിഞ്ഞു. അന്നു വളര്‍ന്നു കൊണ്ടിരുന്ന സാഹിത്ൃയരൂപങ്ങളായ നോവലിനും ചെറുകഥയ്ക്കും ലക്ഷണശാസ്ര്രന്ഥങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ പോള്‍ ശ്രദ്ധവെച്ചു. പോളിന്റെ ശ്രന്ഥങ്ങള്‍ പുറത്തുവരുന്നതിനു മുന്പുതന്നെ നെടിയം വീട്ടിര ബാലക ഫ്ണമേനോനും, സി. ഈശ്ചരവാരിയരും ഈ സാഹിത്ൃരൂപങ്ങളുടെ ലക്ഷണത്തെക്കു 79 റിച്ചു ചില കാര്യങ്ങള്‍ പറഞ്ഞു വെച്ചിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ചില ചെറു കഥകള്‍ ഇതിനു മുന്‍പുതന്നെ പുറത്തുവരികയും ചെയ്തിരുന്നു. എങ്കിലും നോവലി ന്നേയും ചെറുകഥയുടേയും, ലക്ഷണങ്ങള്‍, ഇതിവൃത്തം, ആഖ്യാനരിതി, പാരതപീര്രി കരണം, വിക്ഷണകോണ്‍ എന്നിവയെ മു൯ന്രത്തി അദ്ദേഹം നടത്തിയ ഉപദര്‍ശനങ്ങള്‍ തികച്ചും ്രദ്ധേയമായിരുന്നു. 3930 ലാണ്‌ നോവല്‍സാഹിത്യം എന്ന കൃതി പുഠത്തുവ രുന്നത്‌. എ വലിന്‍ മേ ആള്‍ ബ്രൈറ്റിന്റെ ചെറുകഥ അതിന്റെ തത്വങ്ങളും ഘടനയും” (The short story-it’s principles and structure) ad? (NMNOOM Qo oaieiosMima.oel 193200 പ്രസിദ്ധീകരിച്ച ഖണ്ഡകഥാപ്രസ്ഥാനം (രണ്ടാം പതിപ്പ ചെറുകഥാപ്രസ്ഥാനം) ഏന പുസതകം പിന്നീടങ്ങോടടുള്ള എഴുത്തുകാര്‍ക്കു രചനാഭ്യാസങ്ങള്‍ നടത്താന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍ക. മേല്പറഞ്ഞ മുന്നു സാഹിത്യ വിമര്‍ശകന്മാരും ചെറുകഥാ സാഹിത്യത്തില്‍ ബോധപൂര്‍വമായും നിരന്തരമായും നടത്തിയ ഇടപെടലുകള്‍ മലയാള ചെറുകഥയുടെ ഗുണപരമായ വളര്‍ച്ചയില്‍ നിരണ്ണായക പങ്കുവഹിച്ചു. 2.5.2, രാഷ്രീയ സാമൂഹൃരംഗത്തുണ്ടാകുന്ന ചലനങ്ങള്‍ ആണ്‌ സാഹിത്യ സാംസ്‌കാ തിക മണ്ഡലങ്ങളെ ഗണ്യമായി സ്വാധീനിയ്ക്കുക. (ബിട്ടീഷ സാരമാജ്ൃത്ധത്തിനെതിരെ ഭാരതത്തിലാകെ അലയടിച്ചുയരന്ന ദേശ്യ പ്രസ്ഥാനത്തിന്റെ പലനങ്ങള്‍ കേരളത്തിലും ഉണ്ടായി. (ബ്രിട്ടീഷ്‌ മലബാറില്‍ സദ്രമാജ്ൃത്വ വാടഴ്ചക്കെതിരായുള്ള അതിശക്തമായ സമരങ്ങള്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ രൂപീകൃതമായതു മൂതരു അതിന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്നുള്ള രാഷ്രീയ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. 1897 ലെ അമരാവതി കോണ്‍ഗ്രസ്സു സമ്മേളനത്തില്‍ അദ്ധ്യ ക്ഷത വഹിച്ചത്‌ സര്‍. സി. ശഃംരന്‍നായര്‍ ആയിരുന്നു. കെ.പി. കേശവമേനോന്‍, കെ. മാധവനനായര്‍ മുതലായ നേതാക്കുനാര മലബാറില്‍ കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനം കെട്ട്പ റ ടുക്കുന്നതിനായി യത്നിച്ചു. ഹോംറൂള്‍ പ്രസ്ഥാനം (1920) നിസ്സഹകരണ പ്രസ്ഥാനം (1921) ഖിലാഹത്ത്‌ പ്രസ്ഥാനം (1923) രാഷ്ര്രീയപ്രതപ്രവര്‍ത്തനത്തിന്റെ തുടക്കം (3923) ഉപ്പുസത്യാധ്രഹം (1830) നിയമലംഘന പ്രസ്ഥാനം (1932) എന്നിവ മലബാറിന്‌ സമര തീക്ഷണമായ ദിനങ്ങളെ സമ്മാനിച്ചു. മലബാറുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവി താംകൂറിലും കൊച്ചിയിലും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. പൊതുരാഷ്(്രീയപ്രശ്നങ്ങളേക്കാള്‍ ജാതി, തൊഴില്‍, ആരാധനാ സ്ധാത്രത്ര്ം എന്നീ മേഖലകളുമായി ബന്ധപ്പെടു നിരവധി സമരങ്ങള്‍ തെക്കന്‍ കേരളത്തിലുയര്‍ന്നുവന്നു. മലയാളി മെമ്മോറിയര (389) ഈവെ മെമ്മോറിയല്‍ (8669) നിവരത്തേന പ്രക്ഷോദം (1932) മുതലായവ ഈ വിഭാഗത്തില്‍പ്പെടു രാഷ്രീയ സമരങ്ങള്‍ ആണ്‌. 2.5.3, വൈജ്ഞാനിക രംഗത്തും കലാസാഹിതൃരംഗത്തും പത്തൊന്‍പതാം നൂറ്റാ ണ്ടിന്ലെ അവസാന ദശകത്തില്‍ തന്നെ ഗുണപരമായ മാറ്റങ്ങള്‍ ആരാഭിച്ചു. 1829 അ ആരംഭിച്ച തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയാണ്‌ ഈ മാറ്റങ്ങളില്‍ ഒന്നാമത്‌. “ഇംഗ്ലീഷു പഠിപ്പാന്‍ മനസ്സുള്ളവര്‍ക്ക്‌ സൌജന്യമായി ഇംഗ്ലീഷ്‌ പഠിക്കാന്‍ 1832 ല്‍ ഒരു ഇംഗ്ലീഷ സ്കൂളും ആരാഭിച്ചു. സ്വാതിതിരുനാളിന്റെ കല്പനപ്രകാരം ആരംഭിച്ചു ഈ രണ്ടു സംരംഭങ്ങളും അറിവിന്റെ വ്യാപനത്തിന്‌ തുടക്കം കുറിച്ചു. 3889 ല്‍ പുറത്തുവന്ന ഇന്ദുലേഖ എന്ന നോവല്‍ കേരളീയ സാമൂഹയ ജീവിതത്ത്ലെ ജീര്‍ണ്ണതകളെ ചൂണ്ടി കാണിക്കുകയും വൈയക്തിക പ്രേമത്തിന്റേതായ ഒരു പുതിയ മുല്യബോധത്തിന്‌ തുടക്കും കുറിക്കുകയും ചെയ്തു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്രരത സ്രോതസ്സായി വര്‍ത്തിച്ചത്‌ സാമുഹ്യ പരിഷ്കരണ ചിന്താഗതികളായിരുന്നു. ദേശീയ (പ്രസ്ഥാനം ശക്തിപ്പെടാന്‍ ആരംഭിച്ചതും ആധുനിക വിദ്യാഭ്യാസം അപൂര്‍വം ചിലര്‍ക്കെങ്കിലും നേടാന്‍ കഴിഞ്ഞതും സാമൂഹ്യ മാറ്റങ്ങളെകുറിച്ച്‌ ചിന്തി ക്കാനുള്ള അവസരമൊരുക്കി. ഗാന്ധ്യന്‍ ആശയങ്ങളുടെ വ്യാപനം ജനങ്ങളുടെ ചിന്താ ai രീതിയേയും ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വ്യാപനം കര്‍മ്മ്മണ്ഡലത്തേയും സ്വാധീനിച്ചു. കലാസാഹിതൃരംഗത്ത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങള്‍ നിരവധി asg ങ്ങള്‍ക്ക്‌ സാക്ഷിയായി. കാല്പനിക പ്രസ്ഥാനം കാവഡ്യനിര്‍മ്മിതിയിലും ആസ്വാദന ത്തിലും പ്രധാന ഘടകമായി. നിയോക്സാസിക്‌ കാവ്യനിര്‍മ്മിതിയോട ആഭിമുഖ്യം കുറ യുകയും; ഗദൃവികാസത്തിനനുകൂലമായ ഒരു കാവ്യാന്തരീക്ഷം സംജാതമാകുകയും ചെയ്തു. പുരോഗമന സാഹിതൃ,്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും സാഹി തൃത്തെ ജനങ്ങളോട കൂടുതല്‍ അടുപ്പിച്ചു. ഭാഷാസാഹിതൃരംഗങ്ങളിലൂണ്ടായ ഈ ചലനങ്ങള്‍ കേവലമല്ല ആപേക്ഷികമാ യിരുന്നു. ഈ ചലനങ്ങള്‍ ആണ്‌ നേരത്തെ സുചിപ്പിച്ച മുന്നു വിമര്‍ശക പ്രതിഭകള്‍ക്ക്‌ വളരന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കിയത്‌. പഥ്പപദര്‍ശകനായ കേസരി ബാലകൃഷ്ണ പിള്ളയുടെ സൈദ്ധാന്തിക നിലപാടുകളും, സമരോത്സുകനായ സ്വദേശാഭിമാമ്പ്യുടെ ഇച്ഛാശക്തിയും, പാശ്ചാത്യ പൌനരസ്തു ഗദൃശൈലിയെ തിരിച്ചറിഞ്ഞ്‌: പരിചയപ്പെടുത്തി തന്ന എം.പി. പോളിന്റെ പിട്ടയായ മാര്‍ഗൃദരശ്ധിത്വവും ദേശീയ പ്രസ്ഥാനം വളര്‍ത്തികൊ ണ്ടുവന്ന രാഷ്ദ്രീയാന്തരീക്ഷവും മലയാള ഗദൃത്തിലേയും വിശിഷ്യാ ചെറുകഥാ എന്ന സാഹിത്ൃരുപത്തിലേയും നവോത്ഥാനകാലഘട്ടത്തിന്റെ പിറിയ്ക്ക്‌ വഴിയൊരുക്കി. 2,6. നവോത്ഥാനകാല ചെറുകഥ -- സങ്കലപത്തിന്റെ പ്രസക്തി 193കള്‍ മുതല്‍ 49650കള്‍ വരെയുള്ള കാലയളവിനെയാണ്‌ ചെറുകഥാ സാഹി തൃത്തെ മുന്‍നിര്‍ത്തി നവോത്ഥാന കാലഘട്ടമായി ഈ പ്രബന്ധം പരിഗണിക്കുന്നത്‌. മലയാള ചെറുകഥയെകുറിച്ചു നടന്ന പഠനങ്ങളിലെല്ലാം ഈ കാലഘട്ടത്തെ ഇപ്രകാര മാണ്‌ പരിഗണിച്ചിട്ടുള്ളതും. ഏന്നാല്‍ മറ്റു പ്രബന്ധങ്ങളില്‍ പ്രയോഗിക്കുന്നതിനേക്കാള്‍ വിശാലമായ അര്‍ത്ഥത്തിലാണ്‌ “നവോത്ഥാനം” എന്ന സംപ്രതൃയയം ഈ പ്രബന്ധത്തില്‍ #2 ഉപയോഗിക്കുന്നത്‌. കേരളീയ നവോത്ഥാനത്തിന്റെ സാമൂഹയ രാഷ്രീയ സാമ്പത്തിക പശ്ചാത്തലം വിശദീകരിച്ച പാശ്ചാത്ൃയനവോത്ഥാന കാലവുമായി അതിനെ താരതമ്യം ചെയ്ത്‌ പഠിച്ചാല്‍ മാത്രമെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പഠനത്തിന്‌ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയു. കേരളീയ നവോത്ഥാനം സൃഷ്ടിച്ചു മൂല്ൃയബോധങ്ങളെ പൊതു വായി പരാമര്‍ശിച്ചു മാനവികത എന്ന മുലൃത്തിന ലഭിച്ചു വ്ൃപേകമായ (പ്രചാരം വിശദീ കരിക്കേണ്ടതുണ്ട്‌. കഥാസാഹിത്ൃത്തില്‍ ഈ മൂല്യത്തിന്‌ കിട്ടിയ പ്രഥമസ്ഥാനം എന്തു കൊണ്ടായിരുന്നു എന്നും കണ്ടെത്തണം. ഒരു സാഹിതൃജനുസ്സായി രൂപപ്പെടുതിനുശേഷം ഏതൊരു പ്രദേശത്തേയും സജീ വമായ സാഹിത്യരൂപം ചെറുകഥയാണ്‌. ദാര്‍ശനിക്രപപശ്നങ്ങളും സവന്രൃസങ്കലപങ്ങളും സാമൂഹികവിമര്‍ശനങ്ങളും ആദ്യം പ്രതൃക്ഷപ്പെടുന്നത്‌ ചെറുകഥയിലാണ്‌. കേരളീയ സമൂഹത്തിന്റെ പരിവരത്തേന ചര്രതത്തിലെ ഏറുവും പ്രധാനപ്പെട്ട ഒരു സന്ദരഭത്തിരു കഥയുടെ നിലപാടുകള്‍ എന്തെല്ലാമായിരുന്നു ഏന്ന്‌ ആ കാലത്തിന്റെ ഉള്ളടക്കത്തെ മു൯നിരത്തേയേ പരിശോധിക്കാന്‍ കഴിയൂ. മലയാള സാഹിത്യം കേരളീയ നവോത്ഥാനത്തിന്റെ സ്രഷ്ടാവും ഒപ്പം സൃഷ്ടി യുമാണ്‌. കേരളീയ ജീവിതത്തില്‍ സമൂലമായ മാറ്റത്തിന്‌ മലയാള ചെറുകഥ നിമിത്തവും സാക്ഷിയുമായതിന്റെ പരി്ര്രമാണ്‌ നവോത്ഥാന കാലഘട്ടത്തിലെ മലയാള ചെറുക്ഥ യുടെ ചര്തം. ഏതൊരു സാഹിതൃകൃതിയിലും ആ കൃതി രചിച്ചു കാലഘട്ടത്തിലെ മുലൃചിന്ത യുടേയും ധര്‍മ്മചിന്തയുടേയും സ്വാധിനം കാണാം. സ്ലവിലുള്ള മൂല്യങ്ങളെ നില നിര്‍ത്താനോ, അവയെ പഴയ മൂല്യവ്യവസ്ഥയുമായി താരതമ്യം ചെയ്ത്‌; പഴമയിലേക്ക്‌ തിരിച്ചുപോകാനോ, നിലവിലുള്ളതിനെ പരിഷ്കരിക്കാനോ, സമൂലം പരിവര്‍ത്തിപ്പി കാനോ ആണ്‌ ഓരോ എഴുത്തുകാരനും ലക്ഷ്യമിദുക. യാഥാസ്ഥിതികരായ എഴുത്തു 3 കാര്‍ കാലത്തിന്റെ ഗതിവേഗത്തിന്‌ പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്‌. നിലവിലുള്ള മൂല്യങ്ങളെ സംരക്ഷിക്കാന്‍ ത്രതപ്പെടുന്നവരാകട്ടെ അതിന്റെ ഏതെങ്കിലും ഒരാനുകൂല്യം ലഭിക്കുന്നവര്‍ ആയിരിക്കും. പുതിയ മൂലൃബോധങ്ങളെ സൃഷ്ടിക്കുന്നത്‌ പുതിയ സാമു ഹ്ൃവ്യവസ്ഥയാണെന്‍ന് ഒരു നല്ല കലാകാരന്‍ തിരിച്ചറിയുന്നു. സമൂഹത്തിലെ സമസത മണ്ഡലങ്ങളെയും വിമര്‍ശനബുദ്ധയം സമീപിക്കുന്നവരും മാനവജിവിതത്തിന്റെ പരി തോവസ്ഥകളെ ഗുണപരമായി മാറ്റാ൯ പുതിയ മൂല്യങ്ങള്‍ എത്രത്തോളം സഹായകര മാകുമെന്ന്‌ ചിന്തിക്കുന്നവരുമാണ്‌ മനുഷ്യപക്ഷത്തുനില്‍ക്കുന്ന കലാകാരന്മാര്‍. 2.7. നവോത്ഥാനം' ഏന്ന സംപ്രതയയം പൊതോവിക്ഷണത്തില്‍ സാഹിത്യസൃഷ്ടി ശൂന്യതയില്‍നിന്ന്‌ പ്രതൃക്ഷപ്പെടുന്ന ഒരു കലാരൂപമല്ല. അതിന്റെ മാധ്യമമായ ഭാഷ, ആ ഘടനയ്ക്കുകത്ത്‌ നിയതമായ അര്‍ത്ഥമുള്ള പദങ്ങളുടേയും ആശ യമുള്‍ക്കൊള്ളുന്ന വാക്ൃങ്ങളുടേയും സംഘടനയാണ്‌. അതിനാല്‍ ഏതൊരു സാഹിത്യ കൃതിക്കും ഒരു ആശയതലം തീര്‍ച്ചയായും ഉണ്ടായിരിക്കും. സംഗീതം ഒരു ശുദ്ധകല ആകയാല്‍ വികാരതലത്തില്‍ നിന്നും വിപാരതലത്തിലേക്ക്‌ അതു കടന്നു ചെല്ലുന്നില്ല. സാഹിതൃത്തിന്റെ ചില മേഖലകളിലും ഇത്തരം സ്വഭാവം കാണാം. സിംബലിസ്റ്റ കവി കളും ഇമേജിസ്റ്റ കവികളും ആശയങ്ങളുടെ ഭാരത്തില്‍ നിന്നും ചിലപ്പോള്‍ കവിത പോലുള്ള സാഹിത്യ രൂപങ്ങളെ ഒഴിവാക്കാറുണ്ട്‌. എന്നാല്‍ കര്‍മ്മനിരതനായ മനുഷ്യനെ ചിത്രീകരിക്കുന്ന സാഹിത്യ രൂപങ്ങള്‍ ആശയങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഏതെങ്കിലും പ്രതിസന്ധിയുടെ മുന്നില്‍ ചെന്നു നില്ക്കുന്ന മനുഷ്യനെ, അതിനെ അതി ജീവിക്കാന്‍ പ്രാപ്തനാക്കുത്തക്കുവണ്ണം ആത്മവിശ്വാസം നല്‍കുക എന്നത്‌ തന്റെ മുഖ്യ ധര്‍മ്മമായി എഴുത്തുകാരന്‍ കരുതാറുണ്ട. ഏതൊരു (പ്രദേശത്തും നവോത്ഥാനദശയില്‍ ഈ ഗുണപരമായ വശം സാഹിത്യ ത്തില്‍ പ്രതൃക്ഷപ്പെടും. “നവോത്ഥാനനാളുകളില്‍ പാശ്ചാത്യ (പ്രദേശത്ത്‌ സാഹിത്ും 4 രാഷ്ഭ്രീയ ജീവിതത്തിന്റെ ഒരു ഘടകമായിതീര്‍ന്നു” 1“ എന്ന പ്രസ്താവന എല്ലാ പ്രദേ ശത്തെ സാഹിത്യത്തിനും ബാധകമാണ്‌. മനുഷ്യര്‍ക്ക്‌ ചിന്തിക്കാനുള്ള അവകാശം നല്‍കിയ നീര്‍ണ്ണായകവും സമ്പന്നവു മായ ഒരു യുഗമായിരുന്നു നവോത്ഥാനം. അക്കാലത്ത്‌ ബുദ്ധ്യുടേയും ചിന്തയുടേയും പ്രാമാണ്യം അംഗീകരിക്കുപ്പെട്ടു. ചിന്ത ചര്‍ച്ച നടത്തുമ്പോള്‍ തെളിഞ്ഞു കിട്ടുന്നതാണ്‌ വിമര്‍ശനം. ചിന്ത പിറകോട്ടു നോക്കുമ്പോള്‍ കാണുന്നത്‌ ചരിതവും. ചിന്ത ദേശപാര സ്പര്യങ്ങളെ മോടിപിടിപ്പിക്കുമ്പോള്‍ ഇതിഹാസമായി. ചിന്ത മനുഷ്യരെ വികാരം കൊള്ളി ക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോശ പ്രഭാഷണ കല ജനിക്കുകയായി എന്ന പ്രസ്താവന നവോത്ഥാന കാലഘട്ടത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യു ന്നു. വിചാരത്തില്‍ നിന്നാണ്‌ കല പിറവികൊള്ളുന്നത്‌ എന്നും, വിചാരത്തില്‍ നിന്നും ജനിയ്ക്കുന്ന ആശയങ്ങളുടെ പ്രകാശനവും പ്രചാരണവുമാണ്‌ കലയുടെ ധര്‍മ്മമെന്നും ഈ പ്രസ്താവന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മതവും ആചാരങ്ങളും നിയമവും സാഹി തൃത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും, തിരിച്ചു അവയില്‍ സാഹിത്യം ചെലുത്തിയി ടുള്ള സ്വാധീനവും പരിശോധിക്കുക എന്നുള്ളതാണ്‌ സാഹിതൃവിമര്‍ശനം ലക്ഷ്യംവ യ്ക്കുന്നത്‌. മനുഷ്യന്റെ ബുദ്ധിപരമായ ശേഷിയെ എഴുത്തുകാരന്‍ എങ്ങനെയാണ്‌ വിക സിപ്പിച്ചത്‌ എന്ന്‌ സാഹിത്യവിമര്‍ശനം പരിഗണിക്കണം. ലോകത്തുണ്ടാകുന്ന മികച്ച ചിന്തകളും അറിവുകളും പഠിച്ചു,പചരിപ്പിക്കാനുള്ള പക്ഷപാതരഹീതമായ പ്രവര്‍ത്ത നമാണ്‌ സാഹിതൃവിമര്‍ശനമെന്ന്‌ സാഹിത്ൃചിന്തകന്‍മാര്‍ കരുതുന്നു. മനുഷ്യന്റെ അതിശക്തമായ ആയുധങ്ങളിലൊന്ന്‌ ആശയമാണ്‌. ചരിത്രത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നതും ആശയമാണ്‌. ഉല്‍ല്പാദനബന്ധങ്ങളും അവയിലു ണ്ടാകുന്ന മാറ്റങ്ങളുമാണ്‌ ചരിര്രത്തെ നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്‌. മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ ഈ കാഴ്ചപ്പാട സാമൂഹൃജീവിതത്തിന്റെ മറ്റെല്ലാമണ്ഡലങ്ങളിലുമെന്ന a5 പോലെ സാഹിത്യത്തേയും സ്വാധിയിച്ചു. ലോകത്തിലെ ഇതര പ്രദേശങ്ങളെപോലെ ഭാരതീയ സാഹിത്യത്തിലും ഈ ചിന്തയുടെ സ്വാധീനം പ്രകടമായി. മലയാളഗദ്ൃയസാ ഹിത്ൃത്തിന്റെ വികാസ പരിണാമങ്ങളെ പശ്ചാത്തലമാക്കി ഭാഷാ സാഹിത്യത്തിന്റെ വിചാരമേഖലയിലേക്ക്‌ പ്രവേശിക്കുമ്പോള്‍, ആശയവും ചിന്തയും പരസ്പരം സ്വാധി നിച്ച്തെങ്ങനെ എന്ന്‌ കണ്ടെത്താന്‍ കഴിയും. കല കലയ്ക്കു വേണ്ടിയാണെന്ന ചിന്താ ഗത്‌ ചല സന്ദരഭങ്ങളിരല്‍ു സാഹിത്യ ചരിതത്തില്‍ കാണാമെങ്ക്ലും കലയിലെ ധരമ്മ പ്രചാരണവാദം ഏപ്പോഴും അംഗീകരിച്ചുവരാണ്‌ ഭാരതീയ വിമര്‍ശകര്‍. പ്രചോദനശ ADIDAS കവിയെ നിരുത്തരവാദിയായി മാറ്റിനിരത്തോന്‍ ഭാരതീയസാഹിതൃവിമര്‍ശ ക൯ തയ്യാറല്ല. കുല ധാര്‍മ്മികമായിരിക്കണമെന്ന്‌ വിമര്‍ശകന്‍ നിര്‍ദ്ദേശിക്കുമ്പോഴും ധര്‍മ്മ ത്തെക്കുറിച്ചും മുല്ൃത്തെക്കുറിച്ചുമുള്ള കാഴ്ച്ചപാടുകള്‍ വൃത്ൃസ്തമായിരുന്നു. താന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തിനോട ഒരെഴുത്തുകാരന്‍ എങ്ങനെ പ്രതി കരിക്കുന്നു എന്നുള്ളതാണ്‌ മുഖ്യമായും വിമര്‍ശകന്‍ അയ്വേഷിക്കുന്നത്‌. കേരളീയ നവോ ത്ഥാനത്തിന്വെ വൈവിദ്ധ്യമാര്‍ന്ന ചലനങ്ങളെയും അതുണ്ടാക്കിയ സാമൂഹിക പ്രതിക രണങ്ങളെയും മലയാള സാഹിത്യം ഏതു പ്രകാരത്തിലാണ്‌ പ്രതിഫലിപ്പിച്ചുത്‌ എന്ന സ്വേഷണം നവോത്ഥാനമെന്ന സംപ്രത്യേയത്തില്‍നിസ്‌ ആരംഭിക്കേണ്ടതുണ്ട്‌. 2.8, നവോത്ഥാന ബോധവും, മലയാള സാഹിത്യവും പാശ്ചാത്യാധിനിവേശത്തിനുശേഷം ഇന്തൃയയുള്‍പ്പെടെയുള്ള കോളന്‌! രാജ്യങ്ങ ളില്‍ പ്രതൃക്ഷപ്പെട്ട സാമൂഹ്യ മാറ്റങ്ങളെ നിരവപിക്കുന്നതിലും നാമകരണം ചെയ്യുന്ന തിലും പാശ്ചാതൃബോധത്തിന്റെ സ്വാധിനം കാണാം. MGaImMNIMe (Renaissance) ജ്ഞാനോദയം (വത്രെ മതപരിഷ്കരണ വാദം (ല്നധന) ആധുന്കരണം ദ്ഠലബലിബ എന്ന്‌! പദങ്ങളിലേതാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങളില്‍ കേരളത്തിലുണ്ടായ സാമുഹ്ൃമാറ്റങ്ങളെ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന്‌ നിസ്തര്‍ക്കു a6 മായി പറയാന്‍ കഴിയുകയില്ല. പാശ്ചാത്യ ക്രേദികൃതമായ (ന്ധ അക്കാദമിക്‌ അന്തരീക്ഷം, പാശ്ചാതൃയനാടുക്ളില്‍ നടന്നതും നടന്നുകൊണ്ടിതിക്കുന്നതുമായ മാറ്റ ങ്ങള്‍ക്ക്‌ സമാനമായ മാറ്റങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായി എന്നു സ്ഥാപിക്കാന്‍ വൃശ്രത കാണിച്ചതുകൊണ്ട്‌, സാമൂഹിക ശാസ്യത പഠനത്തില്‍ പല പോരായ്മകളും സംഭവിച്ചി ട്ടുണ്ട. മേല്‍ സൂചിപ്പിച്ച ഏതു പദവും പ്രസക്ത സന്ദര്‍ഭങ്ങളില്‍ അവ്യാപ്തിക്കോ അധി വ്യാപ്തിക്കോ ഇടനല്‍കും. കേരളീയ സമൂഹത്തില്‍ 20ാം നൂറ്റാണ്ടിന്റെ ആദൃത്തിലൂണ്ടായ മാറ്റങ്ങളെ വിശ കലനം ചെയ്യുന്നതിനായി പാശ്ചാതു, നവോത്ഥാനത്തിന്റെ പൊതുസ്വഭാവം ജവിടെ സ്ഗഗഹിക്കുന്നു. “ പാശ്ചാത്യ നവോത്ഥാനം ആ നാടുകളിലെ നാടുവാഴിത്ത വൃവസ്ഥക്ക്‌ അന്ത്യം കുറിച്ചു. * വിജ്ഞാന മണ്ഡലത്ത്‌ല്‍ അറിവിന്റെ വ്യാപനത്വം ഉറപ്പുവരുത്തി. : മരുബോധത്തില്‍നിന്ന്‌, മതനിരപേക്ഷമായ ബോധത്തിലേക്കും രാജാധിപത്യ ത്തില്‍ നിന്നും പ്രജാധിപത്യ സങ്കല്പത്തിലേക്കും ജനങ്ങളെ നയിച്ചു. * ദദേശരാഷ്ദ്രങ്ങള്‍ എന്ന ബോധം ഉയര്‍ന്നുവന്നു. “ ശാസ്രതബോധവും, യുക്തിചിന്തയും ജനജീവിതത്തിന്റെ ചാലകശക്തിയായി മാറി. “ ഉലപാദന സ്രമ്പദായത്തെ മാറ്റി; നാടുവാഴിത്ത വൃവസ്ഥയ്ക്കു പകരം മുതലാ മിത്ത ഉല്പാദന വ്യവസ്ഥക്ക്‌ ജയം നല്കി. 2.8.1 നവോത്ഥാനേം - കേരളിയപരിസരവും പരിമിതികളും എന്നാല്‍ കേരളത്തിലുണ്ടായ സാമൂഹൃമാറ്റം ഇതേപ്രകാരത്തിലുള്ള ഒരു നവോ a7 ത്ഥാന വിപ്ലവമായിരുന്നു എന്നു പറയാന്‍ കഴിയുകയില്ല. ഉത്പാദന ഡ്യവസ്ഥയില്‍ നാടുവാഴിത്ത ക്രമമാണ്‌ നിലനിന്നുരുന്നതല്‍്‌ എങ്കിലും കേര ത്തിലെ ഭൂബന്ധങ്ങള്‍ മറ്റു പ്രദേശങ്ങളില്‍നിന്നും വൃത്ൃസതമായിരുന്നു. ഉത്പാദനക്ഷ മമായ ഭൂമ്യുടെ വലിയൊരുഭാഗം ദേവസ്വം വക, (ബഹ്മസ്ധം വക, പണ്ടാരവക, എന്നീ ക്രമത്തില്‍ ഹിനമു മതത്തിലെ ഉന്നത ശ്രേണിയില്‍ പെട്ടവരും, അധികാരസ്ഥാപനങ്ങളും കൈയ്യടക്കി വച്ചു. രാജാക്കന്മാര്‍ക്ക്‌ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സൈന്യത്തെ MOBI നാടുവാഴികള്‍, ആ അവസരം ഉപയോഗിച്ച അതര പ്രദേശങ്ങളിലെ ചെറു കിട ഭുവുടമകളായി മാറ്‌. ജാതി വ്യവസ്ഥയിലെ ശ്രേണിക്രമം കാര്‍ഷിക ഉല്പാദന വ്യവ സ്ഥയുമായി കെട്ടുപിണഞ്ഞ്‌ കിടക്കുന്നതായിരുന്നു. ശൂദ്രവിഭാഗത്തിലോ ഗേത വിഭാഗ ത്തിലോ പെട്ടവര്‍ക്ക്‌ ഭൂമിയിലെ ഉടമാവകാശം അചിന്ത്യമായിരുന്നു. ഇത്തരം ഭൂബന്ധങ്ങ ളില്‍ മാറ്റം വരുത്തണമെന്ന ആഗ്രഹം നവോത്ഥാനചിന്തയുടെ ആദ്യഘട്ടത്തില്‍ ഉണ്ടാ യിരുന്നില്ല. ഭൂവുടമാ ബന്ധങ്ങളിലും കൃഷി രീതികളിലും മാറ്റം വന്നാല്‍ മാത്രമേ ജനജി വിതത്തിന്റെ മറ്റു മണ്ഡലങ്ങളില്‍ പുരോഗതി ഉണ്ടാവൂ എന്‌ അവര്‍ മനസ്സിലാക്കിയില്ല. ജാതിക്കെതിരായ സമരങ്ങളേക്കാള്‍ ജാത്യാനാചാരങ്ങള്‍ക്കെതിരായ സമരമായി രുന്നു ഈ കാലഘട്ടത്തില്‍ നടന്നത്‌. ജാതിയുടെ ഘടനയ്ക്കകത്ത്‌ നിന്നുകൊണ്ട്‌ മാനവ പുരോഗതി സാദ്ധ്യമാക്കാമെന്ന പല സാമുഹിക നായകന്മാരും കരുതി. ആചാരാനാപാ രങ്ങളെ കുറിച്ചുള്ള ധാരണകള്‍ രൂപം കൊണ്ടിരുന്നത്‌ ആര്യ/സവര്‍ണ്ണ ബോധങ്ങളില്‍ നിന്നാണ്‌. കീഴ്‌ ജാതിയില്‍പ്പെട്ടവര്‍ക്കും സ്ര്രീകള്‍ക്കും മാന്യമായ പര്ചരണം നല്‍കു ന്നതിന്‌ ഈ ബോധധാരയ്ക്കു കഴിഞ്ഞിരുന്നുമില്ല. 20-ഠം നൂറ്റാണ്ടിന്റെ ആദൃദശകങ്ങ ളില്‍ രുപികൃതമായ സാമൂഹിക സംഘടനകള്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങ ളിലൂടെയാണ്‌ ജാതിക്കെതിരായ സമരം പുതിയ രൂപഭാവങ്ങള്‍ കൈകൊണ്ടത്‌. അപ്പോഴും സ്രതീകളും ദളിതരുമൊന്നും വേണ്ടയത പരിഗണിക്കപ്പെട്ടിരുന്നില്ല. ടട 1903 മെയ്‌ 15ന്‌ രൂപീകൃതമായ (ശ്രീനാരായണധര്‍മ്മപരിപാലനയോഗം (എസ്സ. എന്‍.ഡി.പി) ആണ്‌ ഇതില്‍ പ്രധാനം. ശ്രീനാരായണഗുരവിന്റെ ദര്‍ശനങ്ങള്‍ 20-ം നൂറ്റാ ണ്ടിന്റെ ആദ്യത്തില്‍ കേരളത്തിലുണ്ടായ എല്ലാ സാമൂഹിക പരിഷകരണ യത്നങ്ങള്‍ക്കും ഈര്‍ജ്ജം നരകുന്നവയായിരുന്നു. ഹിന്ദു മതത്തില്‍ ഏറ്റവും കൂടുതല്‍ അവശത അനു ഭവിച്ചരുന്നവരും അവര്‍ണ്ണ ഹിന്ദുക്കളില്‍ അംഗസാംദ്യെയില്‍ കൂടുതലുള്ളവരുമായ ഈഴ വരുടെ ആദ്ധ്യാത്മികവുംഭതികവുമായപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി രൂപംകൊണ്ട എസ്‌.എന്‍.ഡി.പി മാനവസമുദായത്തിന്റെയാകെ മാറ്റത്തിനുവേണ്ടി ശബ്ദി ച്ചു. 3907ര അയ്യങ്കാളിയുടെ നേതൃത്ധത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സാധുജനപരിപാ ലന സംഘം അയിത്ത ജാതിക്കാരുടെയും അയിത്ത ജാതിയില്‍നിന്ന ക്രിസ്തുമതത്തി ലേക്ക്‌ പരവര്‍ത്തനം ചെയ്തവരുടെയും പുരോഗതിയാണ്‌ ലക്ഷ്യം വച്ചത്‌ ഒര? രൂപം കൊണ്ട നമ്പൂതിരി യോഗക്ഷേമസഭ, 1902ല്‍ രൂപം കൊണ്ട നായര്‍സര്‍വ്വീസ്‌സൊസൈറ്റി, 1937ല്‍ കെ. അയ്യപ്പന്‍ എറണാകുളം ജില്ലയുലെ ചെറായിയില്‍ രൂപീകരിച്ച്‌ സഹോദര പ്രസ്ഥാനം, മലബാറില്‍ വാഗഭടാനന്ദന്ധാമി നേതൃത്വം നല്‍കിയ ആത്മവിദ്യാസംഘം 1909ല്‍ പൊയ്കയില്‍ യോഹന്നാന്‍ രൂപീകരിച്ച പുതുര്രിസത്യാനികളുടെ ദൈവസഭ എന്നിവ ആതത്‌ മേഖലകളിലെ സാമൂഹ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥ മായ ശ്രമം ആരംഭിച്ചു. സെയ്ദ്‌ സനാളള്ള മക്തിതങ്ങള്‍, ഷെയ്ക്ക്‌ മുഹമ്മദ്‌ ഹമദാനിത ങ്ങള്‍, ചാലിലകത്ത്‌കുഞ്ഞഹമറ്ഹാജി എന്നിവര്‍ ഇസ്ലാം മതത്തിനകത്തെ അനാചാര ങ്ങശക്കെതിരെ ബോധവത്കരണം നടത്തിയവരാണ്‌. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശങ്ങള്‍ കേരളീയ സമൂഹം ആദ്യം ശ്രദ്ധിച്ചല്‍ സാമൂ ഹിക സംഘടനകളിലൂടെയാണ്‌. നിലനിന്നിരുന്ന രാജവാഴ്ചയെ തള്ളിപ്പറയാന്‍ ത്രു വിതാംകൂറിലെയോ കൊച്ചിയിലേയോജനതരുയ്യാറായിരുന്നില്ല. രാജവാഴ്ചയെ മുന്‍നിര്‍ത്തി ;്രട്ട'ഷുകാര്‍ തന്നെയാണ്‌ ഈ നാട്ടുരാജ്യങ്ങളില്‍ നീതിനിര്‍വഹണം a9 നടത്തിയിരുന്നത്‌. (ബട്ട്ഷ്‌ ആധിപത്യത്തെക്കുറിച്ചു ജനങ്ങള്‍ ബോധവായാരായിരുന്നെ ങ്കിലും ഒറ്റപ്പെട്ട പ്രതിക്ഷേധങ്ങള്‍ മാഠധ്യതമാണ്‌ ഉയര്‍ന്നു വന്നിരുന്നത്‌. ഭൂരിഭാഗം ജന ങ്ങളും രാജവാഴ്ച്ചുയെ ഭയഭക്തി ബഹുമാനത്തോടെ സ്വീകരിക്കുന്നവരായിരുന്നു. മല ബാറില്‍ ബ്രട്ടീഷുകാരുടെ നേരിട്ടുള്ള ഭരണം സാമൂഹികാന്തരിക്ഷത്തെ കുടുതല്‍ പ്രക്ഷു ബദ്ധമാക്കി. ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങളെ സമരതീധവതയില്‍ ഏറ്റുവാങ്ങാ൯ മലബാര്‍ പ്രദേശത്തിനു കഴിഞ്ഞു. സാമുദായിക സംഘടനകള്‍ അതത്‌ സമുദായങ്ങള്‍ക്കു കത്ത്‌; നടത്തിയ ബോധവത്കരണത്തിലൂടെ അനാചാരങ്ങള്‍ കുറച്ചുകൊണ്ടു വരുന്ന തിനും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്പ്പെടുത്തുന്നതിനും ഒരു പ്രിധിവരെ കഴിഞ്ഞു. ദേശിയ്പരപസ്ഥാനത്തിന്റെ ഇടപെടലിന്റെ ഫലമായി സങ്കുചിത ബോധങ്ങളില്‍ നിന്ന്‌ വിശാലമായ ദേശിയബോധത്തിലേക്കുയരാന്‍ സമൂഹത്തിലെ കുറ ച്ചുപേര്‍ക്കെങ്കിലും കഴിഞ്ഞു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും സ്തീകളും പല കാര ണങ്ങളാല്‍ ഈ മുന്നേറ്റത്തില്‍ വിസമരിക്കപ്പെട്ടു. പാശ്ചാത്യ കൊളോണിയല്‍ സങ്കല്‍പ്പ ങ്ങള്‍ക്കനുന്സൃതമായ ചിന്താധാരകളും, നാടുവാഴിത്ത താലപര്യങ്ങളുടെ ഭാഗമായ സാമു ഹ്യാചാരങ്ങളുമായിരുന്നു ഈ മുന്നേറ്റത്തിന്റെ പാലക ശക്തി. 4888ല്‍ ശ്രിമൂലംതിരു നാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത്‌ തിരുവിതാംകുറില്‍ രൂപികരിച്ച ലജിസ്സേറ്റീവ കൌണ്‍സില്‍ ഇന്ത്യന൯ നാട്ടുരാജ്യങ്ങളില്‍ രൂപംകൊണ്ട ജനപ്രാതിനിധ; സ്വഭാവമുള്ള ആദ്യത്തെ നിയമമ്ിരമ്മാണ സഭയായിരുന്നു 1304ല്‍ ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ കൂടുതല്‍ വിപുലികരിച്ചപ്പോള്‍ പോലും ഇതിലെ ജന്പപാതിനിധ്യം നാമമാത്രമായിരുന്നു. ഏതൊരു ചിന്താ പദ്ധതിയും സമൂഹത്തലെത്തിക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പടം വളരെ വലുതാണ്‌. നിലവിലുള്ള സ്ഥിതി ന്ലനിര്‍ത്തുന്നതിന്‌ യത്നിച്ചിരുന്ന സായപ്രദായിക വിദ്യാഭ്യാസ ക്രമത്തിനു തന്നെയായിരുന്നു അന്നും സ്വീകാരതൃത. പ്ല കാരണങ്ങളാല്‍ പാശ്ചാതു വിദ്യാഭ്യസം അകറ്റി നിരത്തേപ്പെടടു. അന്ധവിശ്വാസംമുതല്‍ 90 പാശ്ചാത്യ ആധിപതൃത്തിനോടുള്ള എതിര്‍പ്പുവരെ ഇതിനു കാരണമായി. ശാസ്ത്ര സാങ്കേതിക വിജ്ഞാനം അപൂര്‍വ്വം പേര്‍ക്കു മാരതമേ സ്വായത്തമായിരുന്നുള്ളു. ലോക ത്തിന്റെ മറ്റു പ്രദേശങ്ങളില്‍ യുക്തി ചിന്തക്ക്‌ ഏറെ പ്രചാരം കിട്ടിയപ്പോള്‍ കേരളത്തില്‍ യുക്തി ബോധം വളരെ പതുക്കെയാണ്‌ വളര്‍ന്നു വന്നത്‌. സ്വാഭാവികമായും കലാസാഹിതു, മണ്ഡലത്തിലും ഇതേസ്ഥിതിതന്നെയാണ്‌ നിലനിന്നിരുന്നത്‌. (പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കി പരമ്പരാഗത വ്യവസായങ്ങള്‍ ഉയര്‍ന്നു വന്ന്രുന്നുവെ കിലും വന്‍കിടവ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. വാണിജ്യത്തിന്റെ ഫലമായി മുന്‍പു തന്നെ രൂപംകൊണ്ട തുറമുഖനഗരങ്ങള്‍ പാശ്ചാത്യ, നഗരസങ്കല്‍പ്പങ്ങളുമായ്‌ യോജിക്കുന്നവയായിരുന്നില്ല. ലാദഭേഛയോടെ സമൂഹത്തിലിടപ്പെടുന്ന മൂലധനനിക്കഷേ പകരും, ചെറുകിട ഫാക്ടറികളും, അനുബന്ധമായി തൊഴിലിനുവേണ്ടിയുള്ള കുടിയേ ങ്ങളും, ചേരിപ്രദേശങ്ങളും മലയാളിയുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ 193കശ്ക്കു ശേഷമാണ്‌. പാശ്ചാത്യ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തെ സമൂലം പരിവര്‍ത്തിപ്പിച്ച നവോ ത്ഥാനവും, 29-ോ നൂറ്റാണ്ട്‌ന്റെ ആദൃദശകങ്ങളില്‍ മന്ദഗതിയിലാരംഭിക്കുകയും 1930കശ മൂതല്‍ കേരളമാകെ വ്യാപിക്കുകയും ചെയ്ത കേരളീയനവോത്ഥാനവും തികച്ചും വൃത സ്തമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ആരംഭിച്ച മറ്റ യുറോപ്യന്‍ രാജ്യ ങ്ങളിലേക്ക്‌ വ്യാപിച്ചു പാശ്ചാത്യ നവോത്ഥാനം പ്രാചീന യവന-റോമ-സംസ്ക്കാര ത്തിന്റെ പുനര്‍ജനിയാണെന്നും അത്‌ യൂറോപ്പിന്റെ മാര്തം സ്വാകാര്ൃയഅനുഭവമാണെ ന്നുമുള്ള നിഗമനം പൂര്‍ണ്ണമായും ശരിയല്ല. നിര്‍ജീവമായികിടക്കുന്ന സാമൂഹികജീ വിതത്തെയും മന്ദഗതിയിലാകുന്ന സംസ്ക്കാരിക വളര്‍ച്ചയെയും ചലനാത്മകമാക്കുന്ന ഏതൊരു പ്രക്യയെയും നവോത്ഥാനം എന്ന സംപ്രത്യേയം ഉള്‍കൊള്ളുന്നു. പാശ്ചാത്യ അധിനിവേശത്തിലൂടെ ഈ ആശയഗതി ലോകത്തിന്റെ മിക്കു പ്രദേശത്തും വ്യാപിച്ചു. 91 ആശയത്തില്‍ മാതമല്ല അനുഭവത്തിലും നവോത്ഥാനം' പാശ്ചാതൃമാണെന്ന്‌ പറയാം. ഈ വീക്ഷണത്തില്‍ നിന്നുകൊണ്ടാണ്‌ നവോത്ഥാനം എന്ന പദം ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്‌. 2.9. കേരളീയ നവോത്ഥാനം - മാനവ നവീകരണ പ്രസ്ഥാനം കേരളീയ ജിവിതത്തില്‍ മാറ്റങ്ങള്‍ക്ക്‌ ര്രമേണ വേഗത വര്‍ദ്ധിച്ചപ്പോള്‍ മലയാള സാഹിത്യത്തിലും തദാനുസ്ൃതമായ പരിവര്‍ത്തനം നടന്നു. മതബോധവും ദൈവവി ശ്വാസവും ജാത്യാചാരങ്ങളും നിലനില്‍ക്കുയോശ്തന്നെ മാനവ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മനുഷ്യസമൂഹത്തിനകത്തു കണ്ടെത്താനുള്ള പര്രശമം എല്ലാരംഗത്തും ആരാഭിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യനന്മയക്ക്‌ ഉപയുക്തമാകണമെന്ന ആശയം പ്രചരിച്ചതോടെ കേരളിയനവോത്ഥാനം സാരാംശത്തില്‍ ഒരു മാനവനവികരണപ്രവര്‍ത്ത നമായി മാവ്‌. പ്രധാന ഉല്‍ലപാദനവ്ൃവസ്ഥയായ കാര്‍ഷികമേഖലയെക്കുറിച്ചുള്ള ധാരണകള്‍ക്കും മാറ്റം സംഭവിച്ചു. കൃഷിഭൂമിയുടെ ഉദമസ്ഥാവകാശത്തെകുറിച്ചു നിലനിന്നിരുന്ന തര്‍ക്ക ങ്ങള്‍ വലിയ സമരങ്ങളിലെത്തി. ഉത്പാദന ബന്ധങ്ങളിലെ മറ്റം സമവായത്തിലൂടെ സാധൃമല്ലന്നെ ധാരണ വളര്‍ന്നുവന്നു. കൃഷി ഒരു സംസ്ക്കാരം എന്നതില്‍ നിന്ന വ്യവ സായം എന്നതിലേക്ക്‌ മാറാന്‍ ആരംഭിച്ചു. (പ്രതിഫലം ലഭിക്കാവുന്ന തൊഴിലുകള്‍ എന്ന സങ്കല്‍പ്പം ഉയര്‍ന്നു വന്നു. ചെറുകിട പട്ടണങ്ങള്‍ രൂപംകൊണ്ടത്‌ ഈ തൊഴില്‍ സംസ്കാരത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. മനുഷ്യനെ നഡീകരിക്കുവാനുള്ള പദ്ധതിക ളില്‍ മനുഷ്യന്റെ സ്ഥാനം ചര്‍ച്ചാവിഷയമായി. ഇതോടെ മനുഷ്യനും, അവന്റെ പ്രശനപരി സരങ്ങളും സാഹിത്യത്തില്‍ മാനൃസ്ഥാനം നേടി. സുക്ഷശമാര്‍ത്ഥത്തല്‍ സമൂഹത്തിലുണ്ടായ നവോത്ഥാനചലനങ്ങളും മലയാള ചെറു കഥയുടെ ഭാവരൂപപരിണാമങ്ങളും പരസ്പരാശ്രിതവും പരസ്പര പുരകവുമാണെന്ന്‌ 92 കാണാം. സാഹിതൃരംഗത്തുണ്ടായ ഈ മാറ്റങ്ങളെകുറിച്ചു ചരിര്തകാരന്മാര്‍ പഠനം നട ത്തിയിട്ടുണ്ട്‌. ചെറുകഥയെകുറിച്ചും ഗാരവമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നാരു ഈ കാലഘട്ടത്തിലെ കഥാസാഹിതൃത്തില്‍ പ്രതൃക്ഷപ്പെടുന്ന മാനവികതാ ബോധം സൂക്ഷമവിശകലനത്തിന്‌ വിധേയമായിട്ടില്ല. ഏറെ പ്രകടമായതിനാല്‍ വിശദീ കരിക്കപ്പെടേണ്ടതല്ല എന്ന ധാരണയാണ്‌ മിക്ക നിരുപകന്മാരും ഗവേക്ഷകന്മാരും വച്ചു പുലര്‍ത്തിയത്‌. നവോത്ഥാനകാല കഥകളില്‍ മനുഷ്യന്‍ നിറഞ്ഞു നില്‍ക്കുന്നത്‌ സ്വാഭാ വികമായ കാരണങ്ങളാലാണെന്ന്‌ അവര്‍ രേഖപ്പെടുത്തുന്ന. നവോത്ഥാനകാലമലയാള ചെറുകഥയിലെ മനുഷ്യസങ്കരപ്പവും മാനവികതാബോ ധവും പഠനത്തിന്‌ വിധേയമാക്കുന്നത്‌ ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്ത മാണ്‌. മനുഷ്യനോട്‌ അനുഭാവപുൂര്‍വും പെരുമാറിയിരുന്ന ഒരു കാലത്തെയും സാഹി തൃരൂപത്തെയും തിരിച്ചറിയുന്നതിന്‌ ഇതിന്റെ അടിസ്ഥാനത്തിലുള്ള പുനര്‍വായനകള്‍ സഹായകമാകും. മനുഷൃജീവിതത്തിലെ തീക്ഷണനിമിഷങ്ങളെ അതിന്റെ പൂര്‍ണത യില്‍ അവതരിപ്പിക്കുന്ന ഏക സാഹിത്യരൂപം ചെറുകഥയാണ്‌. ഒരു ആഖ്യാനരുപം എന്ന നിലയില്‍ കഥാരചനക്കുള്ള പൊതുരീതിശാസ്രരവും നവോത്ഥാനകഥാകാരയാ രുടെ സവിശേഷ രിതികളുമാണ്‌ അടുത്ത അദ്ധ്യായത്തില്‍ വിശകലനവിധേയമാക്കുന്നത്‌. 93 കുറിപ്പുകള്‍ 1. ലീലാതിലകം. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1958, പുറം 34. 2. ാമച്ര്ദനനായര്‍ കെ. (ഡോ.) : കേരളവര്‍മ്മസ്മരണ (സമ്പാദനവും പഠനവും, തിരുവനന്തപുരം: കേരള ഭാഷാ GOMGCYIONS, 1995, പുറം 84. 3. The New Encyclopaedia Britannica (vol. 16) The New University of Chicago: Page 322 4. Introduction ‘Great Short Stories of the World’ Gerda Charles London: Spring books, West Book House 1964, Page XI 5, അച്യുതന്‍ എം. : ചെറുകഥ ഇന്നലെ ഇന്‌, കോട്ടയം: സാഹിത്യ പ്രവത്മേക സഹകരണ സംഘം, 1978, പേജ്‌ 64. 8. രവികുമാര്‍ കെ.എസ്‌. : ആദൃകാലകഥകള്‍ (പഠനവും സമാഹര ണവും) മലയാള ചെറുക്ഷഥയുടെ ഉദയരാശി (പഠനം) കോട്ടയം: കറന്റ്‌ ബുക്സ്‌, 1995, പേജ്‌ 864. 7. കൃഷ്ണപിള്ള ഇ.വി. : ജ.വി.യുടെ തെരഞ്ഞെടുത്ത കൃതികള്‍, കോട്ടയം: ഡി.സി. ബുക്സ്‌, 1994, പേട 553 8. ഗുപ്തന്‍നായര്‍ എസ്‌. : നവമാലിക, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1983, പേജ്‌ 54 9. യോഗക്ഷേമം (മാസിക) ജമാ, മെയ്‌ ലക്കം 2, പുസ്തകം 5, പുറം 9 30. യോഗക്ഷേമം (മാസിക) 94, ജനുവരി, ലക്കം 3, പുസ്തകം 3. (ബോള്‍ഷേവിസം എന്ന ജനദ്രോഹത്തിന്റെ നേതാവ, ലെനിന്‍ അന്തരിച്ചു - ലേഖനം? 3, ഭട്ടുതിത്പ്പാട വി.ടി. : രജനീരംഗം, തൃശൂര്‍: മംഗളോദയം, 1929, പുറം 5 2. സുകുമാര്‍ അഴീക്കോട : ഭാഷാപോഷിണി, ലക്കും 2, പുസ്തകം ട 3, Choen J.M. : AHistory of Western Literature USA: Walthan Gim Co, 1962, Page 312 a. Priestley J.B. : Laterature and Western Man, London: Macmillan, 1968, Page 207 6. Mathew Arnold : Essays in Criticism, Litt Brown & Co, 1964 16, Gibbon : Decline and Fall of the Roman Empire, London: Best Ford - 1962, Page 699 94 അദ്ധ്യായം മുന്ന്‌ ഥാ ഡഖ്യാനവും നംവാത്ഥാനകഥയും നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കള്‍ പാശ്ചാതൃബോധത്തിലധിഷ്ഠിതമായ ചില ചിട്ടപ്പെടുത്തലുകള്‍ക്ക്‌ നിര്‍ബന്ധ്തരായി. ലക്ഷണ്രഗന്ഥങ്ങള്‍ നിര്‍ദ്ദേശിച്ചവിധം എഴുതാന്‍ അവര്‍ കൂടുതരു ശ്രദ്ധകൊടുത്തു. ആധുനകവിമര്‍ശനത്തിന്റെ നിരദുയശാ സനകള്‍ അവര്‍ കേശക്കേണ്ടിവന്നു. ഈ സമ്മര്‍ദുങ്ങളെല്ലാം ഉണ്ടായിരുന്നിടടും മനുഷ്യ പക്ഷത്തുനില്‍ക്കുന്ന കാര്യത്തില്‍ ഈ എഴുത്തുകാര്‍ ആരോടും സന്ധിചെയ്തില്ല. “മനു പ്൯ എന്ന സങ്കല്പത്തെ നിരന്തരം പിന്മുടരുന്നതിനും അവന്റെ ദൈന്യങ്ങളില്‍ പങ്കാ ളിയാകുന്നതിനും അവര്‍ (പ്രഥമ പരിഗണന നല്‍ക. പൊതുവായചിലരചനാസ്വഭാവങ്ങളാണ്‌, സാഹിത്ൃചര്ര്തത്തില്‍ കാലഘട്ടങ്ങള്‍ക്ക്‌ രൂപം നല്‍കുന്നത്‌. ഈ പൊതുവായ പ്രവണതകള്‍ക്കുകത്തുതന്നെ ഓരോ എഴുത്തുകാ രനെയും വൃതിരിക്തനാക്കുന്ന സവിശേഷ ഘടകങ്ങളും ഉണ്ടായിരിക്കും. 1930-കളിലാ രംഭിച്ച 60--കളില്‍ അവസാനിക്കുന്ന നവോത്ഥാന കാലഘട്ടത്തിലെ ചെറുകഥാകൃത്തു ക്കളില്‍ തകഴി ശിവശങ്കരപ്പിള്ള (1912-99), പി. കേശവദേവ്‌ (1904-1983), പൊന്‍കുന്നം CUBASE (1910-2004), വൈക്കും മൂഹമ്മദ്‌ ബഷീര്‍ (190. 1994), എസ്‌.കെ. പൊറ്റക്കാട (3933 3982) എന്നിവര്‍ രൂപഭാവങ്ങളിലെ നവചലനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. കാരൂര്‍ നീലക ണ്ഠലപിള്ള (898-ട), ലളിതാംബിക അന്തര്‍ജനം (9099-19), പി.സി. കുട്ടികൃഷ്ണന്‍ (0935-1979) എന്നിവര്‍ ഈ തലമുറയിലെ രണ്ടാം നിരക്കാരാണ്‌. സര്‍ഗധനരായ മീര വധി കഥാകൃത്തുക്കള്‍ ഈ കാലഘട്ടത്തില്‍ രചന നടത്തിയിട്ടുണ്ട്‌. രചനാരീതിയില്‍ വൃത്ൃസ്തത പുലര്‍ത്തിയവരും ഈ ഗവേഷണ പ്രബന്ധത്തിന്റെ വിശകലന പദ്ധതി യില്‍ അനുപേക്ഷണീിയരുമായ എഴുത്തുകാരെയാണ്‌ പ്രത്യേകം പരാമര്‍ശിക്കുന്നത്‌. 93 3.5, കഥ ഒരു ആഖ്യ്യാനമെന്ന നിലയില്‍ കഥ ഒരു ആധഡ്യൊനപാഠമാണ്‌. ഒരു ആഖ്യാനപാഠത്തെ വിലയിരുത്തുന്നതിന്‌ ശാസ്ധതീയമായ ചില സൈദ്ധാന്തിക ധാരണകള്‍ ഇന്നു നിലവിലുണ്ട. സമൂഹത്തില്‍ ആശയവിനിമയം ഉടലെടുത്ത അന്നുമുതല്‍ ആരംഭിച്ചിട്ടുള്ള ഒരു സര്‍ഗ്ഗര്രീയയാണ്‌ ആഖ്യാനം. ഈ ആവിഷ്കാരസംസ്്‌കാരത്തെ ഘടനാപരമായ വിശ്ശേഷണങ്ങള്‍ക്ക്‌ (Structural Analysis) വിധേയമാക്കുന്നത്‌ ആധ്യാനശാസ്രതം റ്വസ്യ്ജ എന്ന സാഹിത, വിമര്‍ശന രീതി അനുസരിച്ചാണ്‌. ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇത്‌ ആധുനികതയുടെ സംഭാവനയാകുന്നു. ഷ്യന്‍ ഫോര്‍മലിസ്റ്റായ വ്‌ളാഡിമിര്‍ പ്രോപ്പ്‌ (ഗിറ്സലന് തന്റെ മോരഫോളജി ഓഫ്‌ ഫോക്ക്‌ ടേല്‍സ്‌ ൮ദ്ഗ്ബാഠിതെ വ്‌ Folk പിട എന്ന കൃതിയില്‍ നാടോടിക്കഥകളുടെ ആഖ്യാനസ്വഭാവത്തെകുറിച്ച്‌ നടത്തിയ അന്വേഷണമാണ്‌ ഈ പഠനശാഖയ്ക്ക്‌ തുടക്കം കുറിച്ചത്‌. നരവംശ ശാസ്ര്രജ്ഞനായ ക്ലോഡ്ലെവിസ്ക്രോസ്‌ ഒരു ആഖ്യാനപാഠത്തെ ഘടനാപരമായി അപ്ഗ്രഥിക്കാമെന് തെളിയിച്ചിട്ടുണ്ടി. മിത്തുകളെ സംബന്ധിച്ച്‌ ഇദ്ദേഹം നടത്തിയ പഠനമാണ്‌ ഈ പഠന ശാഖയെ കുടുതല്‍ വികസിപ്പിച്ചത്‌. ഭാഷാശാസ്രതപഠനത്തിലും, സാഹിത്യ വിമര്‍ശന ത്തിലും നസ്ര്‍ണ്ണായക സ്വാധിനം ചെലുത്തിയ ഘടനാവാദത്തിന്റെ അവയേഷണരിതി തന്നെയാണ്‌ ആഖ്യാന ശാസ്രതത്തിന്റേയും രീതിശാസ്ത്രം. എ.ജെ. ്രെയ്മാസ്‌ (൧... Greimas) amoaod las Mo Sdiaid Semantique Structure) aQan mooie aigoaulad പ്രോപ്പിന്റെ ആശയങ്ങളെ വിപുലികത്ക്കുകയും ഒരു പഠനശാഖബക്കുവേണ്ട ചീട്ടുകൾ നല്‍കുകയും ചെയ്തു. വവ to the Structural Analysis of Narrative agyM പ്രബന്ധ ത്തില്‍ റൊള്ളാങ്ങ്‌ ബാര്‍ത്ത്‌ ഈ പഠനശാഖയുടെ പ്രസക്തി അക്കാദമിക്‌ തലങ്ങളില്‍ വ്യാപിപ്പിച്ചു. 3.33. കഥയും കഥ പറയുന രീതിയും അവ തമ്മിലുള്ള പാരസ്പര്യവുമാണ്‌ 96 “ആഖ്യാനം” എന്നതുകൊണ്ട്‌ ആഖ്ുനശാസ്ധരതം അര്‍ത്ഥമാക്കുന്നത്‌. “യഥാര്‍ത്ഥമോ കല്പിതമോ ആയ ഗരുകാലസ്മരണകള്‍ മൌലികമായി ഭാഷയിലൂടെ പ്രതിനിധാനം ചെയ്യലാണ്‌ ആഖ്യാനം” എന്‌ (്രഥോട്ടും (പാറ്റും ചേര്‌ ആഖ്യാനത്തെ നിര്‍വചി ചചിട്ടുണ്ട. കാലാനുസൃതമായി കോര്‍ത്തിണക്കുന്ന, സംഭവിച്ചുതോ കല്‍പിതമോ ആയ (ക്രിയ കളുടേയോ സാഹചര്യങ്ങളുടേയോ ആവിഷ്കാരമാണ്‌ ആഖ്യാനം എന ജെറാള്‍ഡ്‌ പ്രിന്‍സ്‌ നിര്‍വചിക്കുന്നു. ഇന്ദ്രിയപ്രതൃക്ഷവും പരസ്പരബന്ധിതവുമായ സംഭവഴ്രേണി എന്നാണ്‌ ആധഖ്യാനമെന്നതുകൊണ്ട്‌ റൊളാങ്ങ്‌ ബാര്‍ത്ത്‌ ഉദ്ദേശിക്കുന്നത്‌. മേല്‍വിവരിച്ച നിര്‍വചനങ്ങളില്‍നിന്ന ഒരു സംഭവത്തെ ക്രമാനുഗതമായി വളര്‍ത്തി ക്കൊണ്ടുവന്ന്‌, ഒരവസ്ഥയില്‍നിന്ന്‌ മറ്റൊരവസ്ഥയിലേക്ക്‌ മാറിയതെങ്ങനെയെന് വിശ ദീകരിക്കലാണ്‌ ആഖ്യാനം എന്ന്‌ കാണാം. ആഖ്യാന ശാസ്ര്രത്തിര൪ ആഖ്യാതവിനും ഏറെ പ്രാധാന്യമുണ്ട്‌. ഒരു ആഖ്യാനം മനസ്സില്‍ പതിയണമെങ്കില്‍ ആഖ്യാതാവിനെ തിരിച്ചറിയേണ്ടതുണ്ട. വക്താവിന്റെ റ്യ്ച സ്വഭാവം, വ്യക്തിത്വം, അയാള്‍ ആവി ഷ്കരിക്കുന്ന സംഭവം, പരിപ്രേക്ഷ്യം എന്നിവ കണ്ടെത്തുന്നതിന്‌ ഇത്‌ ആവശ്യമാണ്‌. ശ്രോതാവാണ്‌ റീ്ടന്യ്ോ ഒരു ആഖ്യാനത്തെ പൂര്‍ണ്ണമാക്കുന്നത്‌. ആഖ്യാനം ഉള്‍ക്കൊ ളളുന്നതിനായി ശ്രോതാവും ചില മുന്‍കരുതലുകള്‍ എടുക്കും. ആഖ്യാതാവും റവ്‌ tor) ശ്രോതാവും ന്യ തമ്മിര യോജിച്ചും വിയോജിച്ചും നടക്കുന്ന ഇടപെടലുക ണ്‌ ഈ പഠനപദ്ധതിയുടെ അയേഷണമേഖല. ആഖ്യാനത വ്യു, മാധ്യമത റം, കാലികത (Temporality), സ്ഥലികത ലച, എന്നിവയ്ക്ക്‌ ഈന്നല്‍ നത്കി യാണ്‌ പഠനം പുരോഗമിക്കുന്നത്‌. 97 ആഖ്യാനത്തെ ആഖ്യാനമാക്കുന്ന രൂപപരവും സാന്ദര്‍ഭികവുമായ സവിശേഷ ലക്ഷണങ്ങളെയാണ്‌ ആഖ്യാനര എനു പദം സൂചിപ്പിക്കുന്നത്‌. ഒരു സവിശേഷസാഹ ചരൃമോ സംഭവമോ ശ്രോതാവിനെ അറിയിക്കുന്നതിന്‌ വക്താവിന്‌ ഒരു മധ്യവര്‍ത്തി യുടെ ആവശ്യം ഉണ്ട്‌. അയാളുടെ ശബ്ദമോ ക്രിയയോ സാന്നിദ്ധൃയമോ ആണ്‌ ഇതി നായി പ്രയോജനപ്പെടുത്തുന്നത്‌. മാധ്ൃമത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഈ മേഖ ലയാണ്‌. പുരുഷന്‍ (80%, പരിപ്രേക്ഷ്യം 0 ഷോല തുടങ്ങിയവ ചേര്‍ന്നോണ്‌ മാധ്യ മത പൂര്‍ണ്ണമാകുന്നത്‌. 3,4.2, കാലം (൦) ഏതൊരു കലാസൃഷ്ടിയെ സംബന്ധിച്ചും ഒരു സങ്കീര്‍ണ്ണ പ്രശ്നമാ ണ്‌. രണ്ടു സംഭവങ്ങള്‍ക്കിടയില്‍ മാര്രമേ കാലത്തെ നമുക്ക്‌ ഉശക്കൊള്ളിക്കാന്‍ കഴിയു. ആപേക്ഷികമായ ഈ കാലത്തെക്കുറിച്ചും അനന്തമായ കാലത്തെക്കുറിച്ചും ഒരാഖ്യാനം എ,്പരകാരമാണ്‌ കാണുന്നത്‌ ഏനതാണ്‌ കാലികത എന പദം അര്‍ത്ഥമാക്കുന്നത്‌. ഒരാഖ്യാനത്തിലെ സംഭവങ്ങള്‍ നടക്കുന്നത്‌ “എവിടെ എന്നതാണ്‌ സ്ഥലികത എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ആഖ്യാനത്തിന്‌ ആധാരമായ സ്ഥലം, ആഖ്യാന ജനി തസ്ഥലം മുതലായ ചിന്തകളാണ്‌ ഇവിടെ ഉയര്‍ന്നുവരുന്നത്‌. യുക്തിയുമായി ബന്ധപ്പെ ട്ടാണ്‌ മേല്പറഞ്ഞ നാലു കാര്യങ്ങളും നിലകൊള്ളുന്നത്‌. സാധാരണ യുക്തിയല്ല കലയ്ക്ക്‌ അതിന്റേതായ ഒരു യുക്തിബോധം ഉണ്ടെന്നുകൂടി! ഇവിടെ അര്‍ത്ഥമാക്കുന്നു. മേല്‍ വിശദീകരിച്ചു ആഖ്യാനശാസ്രതത്തിന്റെ സങ്കേതങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി. കഥ ഒരു ആഖ്യാനരൂപമാകുന്ന രീതി വിശദികരിക്കേണ്ടതുണ്ട്‌. 3,1.3. കഥയെ ദീര്‍ഘകഷഥ എന്നും ലഘുകഥ എന്നും വേര്‍തിരിക്കാം. ദീഘേകഥകള്‍ക്ക്‌ ഒരു ക്രേന്ദബിന്ദു അനിവാര്യമാണ്‌. അതിനെ പ്രകാശിപ്പിക്കാന്‍ ആവശ്യമായ ഘടക ങ്ങള്‍ ആണ്‌ കഥാപാഠ്രതങ്ങളും സ്വഭാവങ്ങളുമെല്ലാം. ക്രമാനുഗതമായി പരിണമിച്ച ഒരു നിശ്ചിതസ്ധഭാവത്തിലെത്തിയ വികസിത കഥാപഠ്രതങ്ങളാണ്‌ ദീര്‍ഘകഥകളില്‍ പ്രത 98 ക്ഷപ്പെടുക. ലക്ഷണയുക്തമായ ഒരു നോവലിലാകട്ടെ അനുസ്ധ്യുതവും അനുക്രമവു മായി വികസിച്ചുകൊണ്ടിതിക്കുന്ന കഥാപാഠരതങ്ങളാണ്‌ പ്രതൃക്ഷപ്പെടേണ്ടത്‌. ഈ വികാ സത്തിലൂടെ ആഖ്യാനം നിര്‍വഹിക്കുകയാണ്‌ ഒരു നോവലിസ്റ്റിന്റെ ത്രന്തം. വൃത്ൃയസ്ത സ്വഭാവക്കാരായ വ്യക്തികളുടെയും സാമൂഹൃഘടനയുടെയും പരിവര്‍ത്തനമാണ്‌ നോവ ലില്‍ സംഭവിക്കുന്നത്‌. ഏന്നാല്‍ ചെറുകഥയില്‍ പൂര്‍ണ്ണത വന്ന കഥാപാരതങ്ങള്‍ നനേ കുറവായില്‍! ക്കും. ഒരു പ്രത്യേക അവസ്ഥയോട ഒരു കഥാപയതം എപ്രകാരം പ്രതികരിക്കുന്നു ഏന്ന താണ്‌ ചെറുകഥ അയേഷിക്കുന്നത്‌. ഒരു ചെറുകഥ ഈ ഒരര്‍ത്ഥത്തില്‍ ഒന്നുകില്‍ ഒരു സന്ദര്‍ഭം വെളിവാക്കലാകാം (ഭവാനെ അല്ലെങ്കില്‍ ജീവിതത്തിലെ ശക്തമായ ഒരു നിമിഷം കാണിക്കലാകാം (a powerlul moment in life). ചെറുകഥയിലെ സംഭാഷണം ചടുലവും, ഭാവം സജീവവുമായിരിക്കണം. അല്ലാത്തപക്ഷം വ്ൃഥാസ്ഥൂലത എന്ന ദോഷം സംഭവിക്കും. കഥാകൃത്തിന്റെ ജീവിതനിരിക്ഷണ പാടവം ചെറുകഥയെ ചൈതയന്യവ ത്താക്കുന്നു. അവതരണത്തിലും സംഭാഷണത്തിലും അന്തരീക്ഷ സൃഷ്ടിയിലും കാണി ക്കുന്ന മിതത്വവും സൂക്ഷമതയും കഥയെ മികവുറ്റതാക്കുന്നു. മലയാള ചെറുകഥയുടെ അതുവരെയുള്ള രചനാരിതികളും പാരരതസമംല്പങ്ങളും. സാമൂഹ്ൃയവീക്ഷണവും നവോത്ഥാനകാല കഥാകാരനു ഉള്‍ക്കൊണ്ടു. എന്നാരു അതിനെ അത്രേപ്രകാരം തങ്ങളുടെ കലാജീവിതത്തിലേക്ക്‌ കടത്തികൊണ്ടുവരാന്‍ അവര്‍ തയ്യാ റായില്ല. കാലാനുസൃതമായ മാറ്റങ്ങളും കലാനുസൃതമായ ശുദ്ധീകരണവും നടത്താന്‍ അവര്‍ തയ്യാറായി. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പ്രാപ്തരായ വിമര്‍ശ കരും, മാതൃകകള്‍ നല്കാന്‍ ആവശ്യമായ വിവത്തേനരിതികളുമുണ്ടായി. 2. നവോത്ഥാനേകഥകളുടെ വ്ൃത്തരക്തത സര്‍ഗധനരായ കലാകാരന്മാര്‍ പര്വരത്തനത്തിന്റെ മുന്‍പില്‍ സഞ്ചരിക്കുന്നവ 99 രാണ്‌. രണ്ടു സംസ്‌കാരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ്‌ നിരവധി! ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ബാദ്ധൃത കലാകാരനും ഉണ്ട. ആധുനിക പാശ്ചാത്യ മാതൃകകളുമായി പരിചയപ്പെടാന്‍ കഴിഞ്ഞ കേരളീയന്‍ തന്റെ പരിതോവസ്ഥകളെ കുറിച്ച്‌ വിമര്‍ശനബുദ്ധ്യാ ചിന്തിക്കേണ്ടിവന്നു. ഈ ചിന്താ ഗതി നവോത്ഥാനകഥയില്‍ (പക്ടമായത വിവിധ (്രകാരത്തിലാണ്‌. 3,3.1. ചരിത്രത്തുരു സ്ഥാനം നേടിയ എഴുത്തുകാരില്‍ പലരും (പ്രത്‌ഷേധ പ്രിയന്മാ രാണ്‌. സമൂഹത്തില്‍ പ്രതിഷേധാര്‍ഹമായ അനേകം കാര്യങ്ങളുണ്ടാകാമെങ്കിലും എതിര്‍പ്പ ഏതു പരിധിവരെ കടന്നുചെല്ലാം എന്നുള്ളത്‌ പലതുമായും ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണ്‌. എന്തിനോടാണ്‌ പ്രതിഷേധിക്കുന്നത്‌, അതിനെ തിരുത്താനുള്ള മാര്‍ഗ്ഗമെ ന്താണ്‌, അതിനെ ഇല്ലായ്മ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയില്‍ കടന്നുവരാനിടയു BAG എന്താണ്‌ ഇവ കുടി കണക്കിലെടുത്തേ പ്രതിഷേധം സാര്‍ത്ഥകമാകുകയുള്ളൂ. ആവിഷ്കാരത്തില്‍ വിലോമത്വം, വികൃതീകരണം എന്നീ രചനാസങ്കേതങ്ങളെ ഉപാധി യാക്കിയാണ്‌ എഴുത്തുകാരന്‍ തന്റെ പ്തിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. 3,2.2. വ്ലോമത്ധം (റ്‌ സാഹിത്യത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ നിശിതവിമര്‍ശനത്തിന്‌ ഇട ലകുന്ന ഒരു ഘടകമാണ്‌ വിലോമത്ചം. സമുഹം ചിലത്‌ ഗോപമായി വെയ്ക്കുന്നത്‌ സവിശേഷമായ ആവശ്യങ്ങള്‍ക്കുവേണ്ടി ആയിരിക്കും. പൊതുവായ ചില നനയകള്‍ക്കു വേണ്ടിയാണ്‌ ഈ മറച്ചുപിടിയ്ക്കലെങ്കില്‍ അത്‌ അപ്രകാരം നിലനില്‍ക്കട്ടെ എന്നുകരു തുന്നതാവും ഉചിതം. എന്നാല്‍ പലതും മറച്ചുപിടിക്കുന്നത്‌ സമൂഹത്തിലെ ഉന്നതശേ ണിയില്‍വര്‍ത്തിക്കുന്നവരുടെ നസ്ധാര്‍ത്ഥസങ്കുചിത താല്പര്യങ്ങള്‍ സംരക്ഷിക്കാനായി രിക്കും. തങ്ങളുടെ സുഖലോലുപതയ്ക്കുവേണ്ടി സഹജീവികളെ ചുഷണം ചെയ്യാനാ യിരിക്കും വിധിനിഷേധങ്ങള്‍ അവര്‍ സൃഷടിച്ചിരിക്കുക. ഇവ തുറന്നുകാണിക്കാനുള്ള LOO വാശിയായിരിക്കുണം സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ പ്രതിഷേധത്തിന്‌ നിദാനം. സ്യൂനതകള്‍ ചുണ്ടികാണിക്കാനുള്ള വൃശ്തയും, അപ്രിയസത്യം വിളിച്ചുപറയാനുള്ള ആരര്‍മ്ജവത്വവും വിലോമത്ചത്തെ വിലയുള്ളതാക്കുന്നു. രൂപഭാവങ്ങളില്‍ വിപരിതദിശ യില്‍ സഞ്ചരിച്ച്‌ സാഹിതൃരുപത്തിന്റെ സാമൂഹിക പ്രയോജനം സാര്‍ത്ഥകമാക്കുന്ന രീതിയാണ്‌ ഇത്‌. നവോത്ഥാനകാല ചെറുകഥാകൃത്തുകളില്‍ ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രവണതയാണ്‌ വിലോമത്വം. ബഷീറും കേശവദേവും ഒരു പരിധിവരെ തകഴിയും തങ്ങ ളുടെ കഥകളിലൂടെ സാധിച്ചെടുത്തതും ഇതാണ്‌. ദാരിര്യം, പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി നടത്തേണ്ടിവരുന്ന സാഹചര്യം എന്നിവയെ ലോകത്തു നിലനില്‍ക്കുന്ന സാമ്പത്തിക്രക്മവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാ൯ അവര്‍ ശ്രദ്ധിച്ചു. പില നിരൂ പ്കരുടെ ദൃഷ്ടിയില്‍ ഇത്തരം എഴുത്തുകാര്‍ വിപരീതബുദ്ധിയുള്ളവരോ വഴിപിഴച്ച വരോ ആണ്‌. തലതിരിഞ്ഞവരും താന്തോന്നികളുമായി ഇവര്‍ വിലയിരുത്തപ്പെടാന്‍ ഇട യുണ്ട. നിലനിന്നിരുന്ന മുല്യബോധത്തിന്റെ കാഴ്ചപ്പാടില്‍ യുക്തിയുക്തമോ ആവശ്യമോ ആയതിന നേരര്‍വിപരീതദിശയില്‍ സഞ്ചരിച്ചവരായി ഇത്തരം എഴുത്തുകാര്‍ വിലയിരു ത്തപ്പെടും. മനോവൈലക്ഷണ്യമുള്ളവരാണ്‌ ഇത്തരം രചനകള്‍ നടത്തുക എന്ന ആരോ പണവും ഉയരന്നുവരാം. എന്നാല്‍ എഴുത്തുകാരന്‍ തന്റെ വാഗ്ദത്തതയോട സത്യസന്ധത കാണിക്കാന്‍ ചില സന്ദര്‍ഭങ്ങളിലെങ്ക്ലും വിലോമത്വപം ആവശ്യമായി വരുന്നു. 3.2.3. Ofehiolaesme (Distortion) വികൃതികരണം നവോത്ഥാന കാലഘട്ടത്ത്ലെ ചെറുകഥാകൃത്തുക്കളുടെ പൊതു സ്വഭാവമായിരുന്നു. നിലനില്‍ക്കുന്ന ഒരു ക്രമത്തെ വികൃതമാക്കാനുള്ള ഉദൃമം എഴു 104 ത്തുകാരെ (ശ്രദ്ധേയരാക്കുന്ന ഒരു ഘടകമാണ്‌. രൂപത്തിന്റെ മേഖലയില്‍ ഇത്തരം കാര്യ ങ്ങള്‍ ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കും. എന്നാരു ഉള്ളടക്കത്തിന്റെ കാര്യ ത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്രഗമായ ചര്‍ച്ച്ചയ്ക്ക്‌ വിധേയമാകും. ക്രമരാഹിത്ൃ ത്തിന്റേതായ ഒരു ക്രമം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തെ കലാനിപുണന്മാര്‍ അത്ര പെട്ടെന്ന്‌ അംഗീകരിക്കാന്‍ ഇടയില്ല. പ്രധാനമായും നാലു വിധത്തിലാണ്‌ വികൃതീക രണം സംഭവിക്കാറുള്ളത്‌. . നിലനില്‍ക്കുന്ന ചില തത്വചചിന്തകളോട ഒരു എഴുത്തുകാരന്റെ മനസ്സിലൂണ്ടാ കുന്ന പ്രതിഷേധം. 2. നിലനില്ക്കുന്ന ചില മുല്യങ്ങളോടുണ്ടാകുന്ന വിപ്രതിപത്തി 3. സമ്പദ്‌ ഘടനയിലുണ്ടാകുന്ന മാറ്റം 4. സദാചാര ബോധത്തിന്റെ പുതിയ വ്യാഖ്യാനങ്ങള്‍ എന്നിവയാണ്‌ അവ. 3,2.4. നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ രചനാരംഗത്തേക്ക്‌ കടന്നുവരുന്ന കാല ഘട്ടം സാംസ്‌കാരിക സംഘര്‍ഷത്തിന്ലേതായിരുന്നു. മനുഷ്യന്‍ ഭാതികമായും അദ്ധ്യാ ത്മികമായും അനുഭവിച്ചുവന്നിരുന്ന തീക്ഷണവൃഥകള്‍ പരിഹരിക്കാന്‍ നിലവിലുള്ള ദര്‍ശനങ്ങള്‍ അപര്യാപ്തങ്ങളാണെന്ന ധാരണ സമൂഹത്തിലുണ്ടായി. .്രിട്ടീഷ ഭരണഡ്യവസ്ഥ ഉല്‍പാദനരംഗത്തു വരുത്തിയ മാറ്റങ്ങള്‍ ജീവിതത്തിന്റെ താള്രകമത്തെ തെറ്റിച്ചു. പാരമ്പര്യമായുള്ള ഉല്പാദനരീതി മാറ്റി കമ്പോളത്തിനുവേണ്ടി ഉല്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക്‌ തുടക്കം കുറിച്ചു. ഏന്നാല്‍ പുതിയ ഉല്‍പാദനരീതി പാശ്ചാതൃരാജ്യങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയില്ല. കൃഷിയിരാ ആധുനിക ശാസ്രതത്തിന്റെ പ്രയോഗമോ, വന്‍കിടവ്യവസായങ്ങളുടെ വളര്‍ച്ചുയോ കേര ളത്തിലുണ്ടായില്ല. ഉലപാദനത്തില്‍ വര്‍ദ്ധിതമായ തോതില്‍ മാറ്റം വന്നുവെങ്കിലും മുര 102 ലാളിത്ത സമ്പദ്വ്യവസ്ഥയുടെ വരവോടെ സാംഭവിക്കേണ്ടുന്ന സമൂഹ്കമത്തിലെ അടി സ്ഥാന മാറ്റങ്ങള്‍ കേരളുത്തിരു സംഭവിച്ചില്ല. ഒന്നാം ലോകമഹായുദ്ധം ജനജീവിതത്തെ സാരമായി ബാധിച്ചു. തത്ധശാസ്ര്രങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത സമ സ്ൃകശ നവോത്ഥാന കാഥികരുടെ പ്രധാനവിഷയമായി. സാമൂഹിക ചിന്തയുമായി ബന്ധപ്പെട്ട വളര്‍ന്നുവരുന്ന മുല്ൃയബോധം സ്വാഭാവിക മായും നിശിതമായ ചോദ്യം ചെയ്യലിന്‌ വിധേയമായി. നാടുവാഴിത്തത്തിന്റെ പ്രതിസ റ്ധികള്‍ കൂട്ടുകുടുംബവൃവസ്ഥയെ സാരമായി ബാധിച്ചു. മാതൃദായ്രകമത്തില്‍ നിന്ന്‌ ക്രമേണ പിതൃദായ്രകമത്തിലേക്കു മാറാനുള്ള പ്രവണത പ്രത്യക്ഷപ്പെട്ട. കൃഷിയെ പ്രധാ നതൊഴിലായി കണ്ടതില്‍ നിന്നും മാറി മറ്റ്‌ തൊഴിലുകളിലേക്കു മാറാന്‍ ജനങ്ങള്‍ താല്പര്യം കാണിച്ചു. മുതലാളിത്ത സമ്പദ്‌ വൃവസ്ഥയുടെ ഭാഗമായ പ്ലാനിംഗ്‌ കുടും ബജീവിതത്തിലേക്കും വ്ൃക്തി ജീവിതത്തിലേക്കും കടനുവന്നു. ഇതിന്‌ ഒരു സ്ഥിരവ രുമാനം വേണമെന്നും അതിനുവേണ്ടി എന്തും ചെയ്യാവുന്നതാണെന്നുമുള്ള ധാരണ സമുഹത്തില്‍ വളര്‍ന്നുവന്നു. മൂല്യാധിഷ്ഠിത നിരൂപണദൃഷ്ടിയില്‍ നവോത്ഥാനകാലചെറുകഥാകൃത്തുക്കള്‍ നടത്തിയ വികൃതികരണം അനാശാസ്ൃയമാണെന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട. ഒരു ജന പ്രിയ സാഹിത്ൃയരൂപമാകയാതാ കഥാകാരന്‍ കുറ്ച്ചുകുടി ഉത്തരവാദിത്വം കാണിക്കേണ്ട തുണ്ടെന്ന്‌ നിരൂപകന്‍ ശഠിച്ചു. 3.3. കഥാകാരന്റെ വാക്കുകള്‍ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ ഈ വിമര്‍ശനങ്ങള്‍ക്കു മവുപടി പറ ഞ്ഞത്‌ രചനകളി്ലുടെയാണ്‌. അതുകൊണ്ടുതന്നെ തങ്ങളുടെ രചനാസങ്കല്‍പങ്ങളെകു റിച്ച്‌ എഴുത്തുകാര്‍ പറഞ്ഞ കാരങ്ങള്‍ നാം സ്രശദ്ധം നിരീക്ഷിക്കേണ്ടതുണ്ട. അവ 103 രുടെ കഥകളില്‍ കാണുന്ന ദര്‍ശനവും മുല്യചിന്തയും സവിസ്തരപഠനത്തിന്‌ വിധേയ മാക്കേണ്ടതുമുണ്ട്‌. ജീവിതമാണ്‌ തങ്ങള്‍ക്കു മുന്നിലുള്ള പ്രശ്നമെന്ന്‌ വിശ്ചസിച്ചിരുന്ന Medio ത്ഥാനചെറുകഥാകൃത്തുക്കള്‍ കഥ എന്ന സാഹിത്യ രൂപത്തിന്റെ സാമാനൃതത്ചങ്ങള്‍ മനസ്സിലാക്കിയവരായിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ ഉണ്ടാക്കിവെച്ച രൂപസൌകുമാ തൃവും ശില്പഭംഗിയും ഭാഷാനിഷ്കര്‍ഷയും എല്ലാം ഉള്‍ക്കൊണ്ടുതന്നെ പുതിയ കാര്യ ങ്ങള്‍ ചെയ്യാനുണ്ടെന്ന്‌ ഇവര്‍ കരുതി. “സാഹിത്യം എന്റെ പ്രശ്നമല്ല, ജിവിതമാണെന്റെ (പ്ശ്നം. ജീവിതത്തിന്റെ സുഖത്തെ വര്‍ദ്ധിപ്പിക്കുക, ദുഃഖത്തെ കുറയ്ക്കുക അതാണെന്റെ അന്തിമമായ ലക്ഷ്യം" എന്നു (പഖ്യാപിച്ച്‌ കേശവദേവാണ്‌ ഈ കഥാകാരയാരുടെ രൂപസങ്കല്‍പത്തെ മുന്നോ ട്ടുവെച്ചുത്‌. വിശപ്പാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന തിരിച്ചറിവാണ്‌ ദേവിനുണ്ടായിരുന്നത്‌. റിയലിസം ഏന്ന രചനാരീതിയാണ്‌ കേശവദേവിന പ്രിയപ്പെട്ട തെങ്ക്ലും ചില സന്ദരഭങ്ങളില്‍ ഒരു നാഫറലിസ്റ്റിനെ ദേവിരു കാണാം. തകഴിയുടെ രചനാരീതിയില്‍ തൊട്ടുമു൯ന്‍ഗാമികളായവരുടെ സ്വാധീനം ആദ്ൃയകാ ലത്ത്‌ കാണാമായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ ഉപദേശ നിര്‍ദേശങ്ങള്‍ തകഴിയുടെ വിക്ഷണഗതിയിലും രപനാശൈലിയിലും സാരമായ മാറ്റങ്ങള്‍ വരുത്തി. ചെഖോവിന്റെയും മോപ്പസാങ്ങിന്റെയും കഥാരീതിയോടാണ്‌ തകഴി ഇതിലൂടെ പരിച യപ്പെട്ടത്‌. നവോത്ഥാന കാലഘട്ടത്തിലെ ശ്രദ്ധേയനായ മറ്റൊരു കഥാകാര൯ പൊന്‍കുന്നം വര്‍ക്കിയാണ്‌. ഗദൃകവിരത എന്ന സാഹിതൃരൂപത്തില്‍പെടുത്താവുന്ന ആദൃകാലരചന കളിലും തുടര്‍ന്‌ അദ്ദേഹം രചിച്ച്‌ ചെറുകഥകളിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന 3402. ദുഷ്ര്പരവണതകളോടുള്ള അവജ്ഞയും രോഷവുമാണ്‌ പ്രകടമായത്‌. സാഹിത്യത്തെ സംബന്ധിച്ചുള്ള നിയമങ്ങളൊന്നും തനിയ്ക്കു ബാധകമല്ലെന്നും തന്റെ സാഹിതൃനിയ മങ്ങള്‍ താന്‍ തന്നെയാണ്‌ സുൃഷ്ടിക്കുകയെന്നും സ്വന്തം കഥകളിലൂടെ പൊന്‍കുന്നം വര്‍ക്കി പ്രഖ്യാപിച്ചു. താന്‍ ജനിച്ചുവളര്‍ന്ന ക്രിസ്തുമതത്തില്‍ നിലനില്ക്കുന്ന പരോ ഹിത്യ മേധാവിത്വത്തെ വിമര്‍ശിക്കാന്‍ പൊന്‍കുന്നം വര്‍ക്കി തയ്യാറായി. മതം മനു ഷന്റെ നന്മയ്ക്കുവേണ്ടിയുള്ളതായിരിക്കണം എന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചു. തികച്ചും കാരഷിക പശ്ചാത്തലത്തില്‍ നിന്നും കടന്നുവന്ന ഈ എഴുത്തുകാരന്‍ ഒരു കര്‍ഷകന്റെ മനസ്സ്‌ തന്റെ സാഹിത്യ രചനയിലും കാത്തുസൂക്ഷിച്ചു. മണ്ണിനോടും, മനു പ്്യാദ്ധാനത്തോടും അതിലവനോടൊപ്പം പങ്കാളിയാകുന്ന മറ്റുജീവജാലങ്ങളോടും പൊന്‍കുന്നം വര്‍ക്കിക്ക്‌ അതിരറ്റ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പുരോഗ മന സാഹിത്യ, പ്രസ്ഥാനത്തിന്റെ ഭാരവാഹിയായിരുന്ന പൊന്‍കുന്നം വര്‍ക്കിക്ക്‌ കമ്മ്യൂ ണിസ്റ്റ ആശയഗതികളോട പൂര്‍ണ്ണമായ കൂറും, സമത്വവാദത്തില്‍ പരിപൂര്‍ണ്ണമായ വിശ്ചാ സവും ഉണ്ടായിരുന്നു. നവോത്ഥാനകാല ചെറുകഥാകൃത്തുക്കളില്‍ വൈക്കം മുഹമ്മദ ബഷീറിനുള്ള സ്ഥാനം നിര്‍ണ്ണായകമാണ്‌. അന്നുവരെ നിലനിന്നിരുന്ന ഭാഷാരീതിയില്‍ തനിക്ക്‌ ശരി എന്നുതോന്നുന്ന പരിവര്‍ത്തനങ്ങള്‍ വരുത്തായേ ബഷീര ശ്രദ്ധിച്ചു. തനിക്കു സമൂഹ ത്തോടു പറയാനുള്ള കാര്യങ്ങള്‍ തന്നേതായ ഭാഷയില്‍ പറഞ്ഞ ബഷീര്‌, കഥാരച നയെ സകങ്കീരണ്ണമായ ഭാഷാബാദ്ധൃതകളില്‍ നിന്ന്‌ മോചിപ്പിച്ചു. നിത്ൃവ്യവഹാരത്തി നുവേണ്ടി ഉപയോഗിച്ചുവന്ന ഭാഷാപദങ്ങള്‍ കഥാരചനയിലുൂുപയോഗി്ച്ചു ബഷീര്‍ ഇക്കാ രണം കൊണ്ടുതന്നെ നിരവധി! വിമര്‍ശനങ്ങള്‍ക്ക്‌ വിധേയനായി. സദാചാരം, സ്ഥിതിസ മത്വം, രാഷ്ര്രിയാദര്‍ശം, നീതിനിര്‍വഹണം എന്നിങ്ങനെ സമുഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ എല്ലാം സ്വാരത്ഥമോഹികളായ ചെറുന്യൂനപക്ഷം പൂഷകന്മാ൪ തങ്ങള്‍ക്കു 3005 നുകൂലമായി സൃഷ്ടിച്ചെടുത്തതാണെന്നും, അതിനെ മാറ്റാനുള്ള യത്നത്തില്‍ എഴു ത്തുകാരനും പങ്കാളിയാകേണ്ടതുണ്ട എന്നും ബഷീര്‍ കരുതി. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത്‌ ബ്രിട്ടീഷ ആധിപത്യത്തിന്റെ മര്‍ദുനങ്ങള്‍ക്ക്‌ വിധേയനായ ഏഴു ത്തുകാരനായിരുന്നു ബഷീര്‌. പല രാജ്യങ്ങളില്‍ ചുറ്റിസഞ്ചതക്കുകയും, പല സ്വഭാവ കാരുമായി! ഇടപഴകുകയും ചെയ്രു ബഷീറിറ്‌, മാനവ നനയെകുറിച്ച്‌ നധാനുദവാര്‍ജി തമായ ഒരു ദര്‍ശനമുണ്ടായിരുന്നു. പാശ്ചാത്യ കൃതികളോ വിമരശെകനിര്‍ദ്ദേശങ്ങളോ തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്ന ബഷീര്‍ ആവര്‍ത്തിച്ചു പറയാറുണ്ടെങ്കിലും, പാശ്ചാതൃഭാഷകളിലെ ക്ഥാരീതികളും, ഭാരതീയ ദര്‍ശനങ്ങളും, വിശാലമായ സുഹൃദ്‌ വലയത്തില്‍ നിന്നും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. എല്ലാ വിവേചനങ്ങള്‍ക്കുമതീ തമായി മനവനന്മയെ കണ്ടറിഞ്ഞ്‌; ആദരിക്കാന്‍ ബഷീര്‍ ശ്രദ്ധിച്ചു. ഇവരോടൊപ്പം പരിഗണിക്കുപ്പെടേണ്ട എഴുത്തുകാരാണ്‌ ഫ.സി. കുട്ടികൃഷ്ണനും (ഉറൂബ്‌) എസ്‌.കെ. പൊറ്റക്കാടും. ഈ രണ്ട എഴുത്തുകാരും ബ്രിട്ടീഷ്‌ മലബാറില്‍ ജനിച്ചു ജീവിച്ചവരും ധാരാളം യാൃധതാനുഭവങ്ങള്‍ ഒള്ളവരുമായിരുന്നു. നവോത്ഥാന കഥാകാ ര൯മാര്‍ക്കിടയില്‍ കൂടുതല്‍ കാലപനികനാണ്‌ എസ്‌.കെ.പൊറ്റക്കാട. കാവ്യാത്മകമായ ഗദ്യം രചിക്കുന്നതില്‍ പൊറ്റക്കാടിനുള്ള വൈഭവം അദ്ദേഹത്തെ തന്റെ സമാകാലിക രില്‍ നിന്നും വൃത്ൃസ്തനാക്കുന്നു. മാറുന്ന ലോകാനുഭവങ്ങള്‍ക്കു സാക്ഷിയായ ഈ സഞ്ചാരി ലോകത്ത്‌ എവിടെയുള്ള മനുഷ്യനും അടിസ്ഥാന സ്വഭാവത്തില്‍ ഒരേ രീതി യിലുള്ളവരാണെന്ന തന്റെ കഥകളിലൂടെ വൃക്തമാക്കി. കമ്മ്യൂണിസ്റ്റ്‌ ,പത്ൃയശാസ്ധത ത്തിനോട എസ്‌.കെ. പൊറ്റക്കാടിനുണ്ടായിരുന്ന മതിപ്പ്‌ സുവിദിതമാഞെങ്കിലും രചനാ രിതിയില്‍ അദ്ദേഹം കാണിച്ചു സുക്ഷമര അദ്ദേഹത്തെ കുടുതല്‍ ശ്രദ്ധേയനാക്കി. ഗര വമേറിയ ജീവിതപ്രശ്നങ്ങളെ ഭാവനയില്‍ സമമ്പയിപ്പിക്കാനുള്ള കഴിവ്‌ ഉറൂബിന്‌ വൃത രിക്മനാക്കുന്നു. 106 മേല്‍വിവരിച്ച ചെറുകഥാകാരന്‍മാരുടെ കാലഘട്ടത്തിനിടയില്‍ നില്‍ക്കുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും വൈയക്ത്കവും സാഹിത്യവുമായ പരിതസ്ഥിതികള്‍ അടുത്ത അദ്ധ്യായങ്ങളിര വിശദ്കരിക്കുന്നു ണ്ട്‌. ഈ രണ്ട്‌ എഴുത്തുകാരുടെയും കഥകളെ കുറിച്ചുള്ള വിശദമായ പഠനത്തില്‍ ഇവ രുടെ വ്ൃതിരിക്തത മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്‌. 3.4. മുല്ചിന്തയിലെ ദിശാബോധം, പശ്ചാത്തലം നവോത്ഥാനകാല ചെറുകഥാകൃത്തുക്കളുടെ പൊതുവായ സവിശേഷതകള്‍ കഥാ സാഹിത്ൃചരിര്ര നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നവരെല്ലാം കണ്ടെത്തുന്നതാണ്‌. സാമൂഹ്യ ബോധം, നിസ്വവര്‍ഗ്ുത്തോടുള്ള അനുഭാവം, രചനാരിതിയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്ന്‌ വയെല്ലാം മലയാളകഥയുടെ അനുക്രമമായ വായനയിരു ഏരപ്പെടുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്നതുമാണ്‌. ഏന്നാല്‍ കഥാരചനയിലേര്‍പ്പെടുന്ന വൃക്തിമനസ്സിന്റെ അബോ ധരുലങ്ങള്‍ കൂടി ഇവിടെ വിശദികരിക്കേണ്ടതുണ്ട്‌. സാഹിത്യരചന ഒരു അഹംബുദ്ധി യില്‍ (ടവിറ് ബേ നിന്ന്‌ ഉണ്ടാകുന്നതാണെനന ചിന്ത ആധുനിക സാഹിത്യവിമര്‍ശനം മുന്നോട്ടു വെച്ചിട്ടുണ്ട. ഈ ആശയത്തിന്റെ വിശദമായ ചര്‍ച്ച ഇവിടെ പ്രസക്തമല്ല. സമൂ ഹത്തോട തങ്ങള്‍ക്ക്‌ ചിലതു പറയാനുണ്ടെന്നും അതു പറയാനുള്ള മാര്‍ഗ്ഗവും രീതിയും തങ്ങള്‍ തന്നെ ആവിഷകരിക്കുമെന്നും ഇവര്‍ നിശ്ചയിച്ചു. സൌന്ദര്യ വൈരുപ്യങ്ങളെ കുറിച്ചും നന്മതിനുകളെകുറിച്ചും നവോത്ഥാന കഥാകാരനുള്ള കാഴ്ചപ്പാട അവരുടെ ചേനകളില്‍ നിീറഞ്ഞുനതക്കുന്നു. 4. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെയും നാഗരികതയുടെ കട ന്നുവരവുകാരണമുള്ള ബന്ധവിഛേദത്തേയും ഏറ്റവും ഗരവമായി കണ്ട ആദ്യ കലാ കാരന്‍ നവോത്ഥാനകാല ചെറുക്ഷഥാകൃത്താണ്‌. പ്രകൃത്യോട ഇണങ്ങി ജീവിച്ചു ശീലിച്ച 107 രരാവിഡഗോത്രസംസ്്‌കാരം ക്രമേണ അതില്‍ നിന്ന്‌ അകന്നുപോയതും, ബ്രാഹ്മണരുടെ കുടിയേറ്റം, ഫലഭൂയിഷഠതയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ തരംതിരിക്കല്‍, കാടു കള്‍ വെട്ടിതെളിയിച്ച്‌ നാണൂവിളകള്‍ കൃഷിചെയ്യര തുടങ്ങി പരിസ്ഥിതിയിരു ആഘാ തമേല്പിച്ച്‌ ലാഭേച്ഛകള്‍ ഇവരുടെ രചനയില്‍ കടന്നുവന്നു. (പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാലേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ എന്ന്‌ അവര്‍ വിശ്ധസിച്ചു. മാന്‍പേട യും, മയിലും, കുയിലും നിറഞ്ഞുനിനിരുന്ന മലയാളസാഹിതൃത്തില്‍ മറ്റു ജീവജാല ങ്ങളും കടന്നുവരാന്‍ തുടങ്ങി. “കരിമ്പടപ്പുഴു, പാമ്പ്‌, മരംകൊത്തി, വാവല്‍, കൂമന്‍, കുരങ്ങന്‍ എന്നിങ്ങനെയുള്ള ജീവികളെ നോക്കികൊണ്ട എ(്രയോനേരം നിന്നിട്ടൂണ്ട. സുരതക്കാരനായ കുറുക്കന്റെ മുഖത്തെ സ്ഥായിയായ (ശ്രൃംഗാര രസവും, കാഴ്ചബംഗ്ലാ വിലെ ഹിമാലയന്‍ കരടിയുടെ നിലകപ്പൊറുതിയില്ലായ്മയും ഇന്നും എന്നെ ആകർഷി ക്കുന്നു.” ഇത്‌ ഉറൂബിന്റെ മാത്രം വീക്ഷണമല്ല. ജന്തുജീവജാലങ്ങളെയും സസ്ധ്യലതാ ദികള്ളേയുമെല്ലാം ഭൂമിയുടെ അവകാശികളായി കാണുന്നവരായിരുന്നു ഇവര്‍. 3.4.2, നാഗരികമൂല്യങ്ങളുടെ കടന്നുവരവ, കാര്‍ഷികസംസകാരത്തെ എങ്ങനെ പ്രതി കൂലമായി ബാധിച്ചു എന്നും, അത്‌ കുടുംബബന്ധങ്ങളെ എപ്രകാരം ശ്ഥ്ലമാക്കുന്നു വെന്നും തങ്ങളുടെ കഥകളിലൂടെ ഈ എഴുത്തുകാര്‍ വിശദികരിച്ചു. “(ഗാമവിശുദ്ധി” എന്ന ഒരു സങ്കല്പം ഇവര്‍ കാത്തുസൂക്ഷിച്ചു. നഗരം ലാഭേച്ഛയുള്ള മുതലാളിത്തമൂല്യ ങ്ങളെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന് ഈ കഥാകൃത്തുക്കളില്‍ മിക്കവരും ധരി ച്ചുവെച്ചിരുന്നു. ശാസ്രതസാങ്കേതിക രംഗത്തുണ്ടാകുന്ന പുരോഗതി അംഗീകരിച്ചുകൊ ണ്ടുതന്നെ അതില്‍ മാനവനനയുടെ കുറഞ്ഞുവരവില്‍ ആശങ്കപ്പെടുന്നവരായിരുന്നു ഇവര്‍, സാമൂഹൃപുരോഗതിയില്‍ മനുഷ്യനോടൊപ്പം പങ്കാളിയാവുന്ന ജന്തുജിവജാല ങ്ങളോടുള്ള സ്‌നേഹം ഉദാരമാനവികതാബോധത്തില്‍നിന്‌ ഉയര്‍ന്നുവന്നതാണ്‌. കാര്‍ഷി 106 കവൃത്തിയില്‍ മനുഷ്യന്റെ സഹചാരികളായ ഉഴവുമൃഗങ്ങള്‍, രക്ഷാബോധത്തിരല്‍ കാവല്‍ക്കാരായി നിലകൊള്ളുന്ന വളര്‍ത്തുമൃഗങ്ങള്‍, മുതലായവജെല്ലാം ഗോത്രകഥാ കഥന പാരമ്പരൃത്തില്‍ നിന്ന്‌ നവോത്ഥാനകഥയിലേക്കു കടന്നു വന നയയുടെ മുര്രക ളാണ്‌. മറ്റുപല മൃഗങ്ങളും, പക്ഷികളും വൃക്ഷലതാദികളും മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങളുടെ ബിംബകല്‍പനകളായി കഥയില്‍ പ്രതൃക്ഷപ്പെടുന്നു. ജലം, (പ്രാണവായു മുതലായ മനുഷ്യ ജീവന്റെ നിലനില്പിനത്യാവശൃമായ പ്രകൃ തിവിഭവങ്ങള്‍ നവോത്ഥാനകാല ചെറുകഥാകൃത്തുക്കളുടെ കഥകളിര സജീവസാന്തി ദ്ധൃമായി! നിലകൊള്ളുന്നു. 2.5. നുവോത്ഥാനകാലകഥ -- വൃത്ൃസ്തവീക്ഷണം കേവലം പ്രതിഷേധപ്രിയന്മാരും, ന്‌ഷേധികളുമായിരുന്നു ഈ കലാകാരന൯മാര്‍ എന്ന്‌ ചില നിരൂപകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ദാരിദ്ദൃത്തിന്റെ വക്താക്കളായി ഇവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. മനസ്സിന്റെ കഥകളാണ്‌ മഹത്ചമുള്ളവ എന്നും, വിശപ്പിന്റേയും വയറിന്റേയും കഥകശ രണ്ടാം സ്ഥാനത്തേ പരിഗണീക്കാനാവു എന്നും സൌന്ദരൃപക്ഷ പാതികളായ നിരൂപകന്മാര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ഇവരില്‍ കാണുന്ന യുക്തിസഹമായ ചിന്തയും, ശാസ്ര്രീയബോധവും പാശ്ചാതൃസമ്പര്‍ക്കത്തില്‍ നിന്നും പിറവികൊണ്ട താകയാൽ കൊളോണിയല്‍ മുല്ൃയബോധമാണ്‌ നവോത്ഥാനകാല ചെറുകഥാകൃത്തു ക്കള്‍ മുന്നോട്ടുവെച്ചുല്‍്‌ എന കുറ്റപ്പെടുത്തിയവരുമുണ്ട. ചെറുപ്പക്കാരായ എഴുത്തുകാര്‍ക്ക്‌ മിനക്കെട്ടിരുസ്‌ ദ്ര്‍ഘനോവലുകളെഴുതാന്‍ സാവകാശമുണ്ടായിരുന്നില്ലെന്നും നോവ ലെഴുതാന്‍ അവശ്യംവേണ്ട സിദ്ധി അവര്‍ അന്ന്‌ ആര്‍ജ്ജിച്ചിരുന്നില്ലെന്നും, അവയെ ഖണ്ഡനവിമര്‍ശനരിത്യാ വിലയിരുത്തിയവരുമുണ്ട്‌. അന്ധമായ പ്രതിഷേധമോ, നിഷേധത്താനുവേണ്ട്യുള്ള ന്ഷേധമോ ഈ കഥാ 109 കാരന്‍മാരുടെ സ്വഭാവമായിരുന്നില്ലെന്ന്‌ സൂക്ഷമപഠനത്തിരുനിന്നും മനസ്സിലാക്കാം. ദാരിദ്രം വരുന്നതെന്തുകൊണ്ടെ എന്ന അനേഷണം സത്യങ്ങളെ കണ്ടെത്താനുള്ള ശ്രമ മാകയാൽ അതു ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്നതാണ്‌. അവര്‍ ഉന്നയിക്കുന്ന വിമരശനങ്ങളെ മാറ്റിനിരത്തോമെങ്കിലും കലയില്‍ സത്ൃസൌന്ദര്യങ്ങളുടെ ചേരുവയെ കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ അഭിപ്രായങ്ങള്‍ സാഹിത്യ വിദ്യാര്‍ത്ഥിയുടെ പരിഗ ണന അര്‍ഹിക്കുന്നു." സൌഈന്രൃത്തേക്കാള്‍ സത്ൃത്തിന്‌ പ്രാധാന്യം കൊടുക്കേണ്ടിവ രുന്ന സന്ദര്‍ഭങ്ങളെ മാരാര്‍ വിസ്മരിക്കുന്നുമില്ല. കലാസൌന്ദര്യത്തേക്കാള്‍ സത്ൃര്രകാ ശനത്തിനാണ്‌ തങ്ങള്‍ രചനനടത്തിയത്‌ എന്ന്‌ ഈ എഴുത്തുകാരെല്ലാം വ്യക്തമാക്കി യിട്ടുമുണ്ട. നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കളുടെ ശാസ്ത്രത്തോടുള്ള മനോഭാവം എത്ര ത്തോളം ആശാസുൃമായിരുന്നു എന്ന്‌ തീര്‍പ്പു കലപിക്കാന്‍ പ്രയാസമുണ്ട്‌. ശാസ്ര്തം രക്ഷകനോ ശിക്ഷകനോ എന്ന കാരൃത്തില്‍ ഇവര ഏകാഭിപ,്രായക്കാരുമായിരുന്നില്ല. വിചാരമേഖലയില്‍ സഞ്ചരിക്കുന്ന ശാസ്രതവും, വികാരമണ്ഡലത്തില്‍ വര്‍ത്തിക്കുന്ന കലാബോധവും നേര്‍ക്കുനേര്‍ വര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ശാസ്യതവി രോധികളാകാറുമുണ്ടെ. ഏന്നാല്‍ മാനവനയ്മയിലൂന്നിയുള്ള ശാസ്ര്രബോധം തികച്ചും വെച്ചുപുലര്‍ത്തിയവരാണ്‌ ഈ കലാകാരയാര. പാശ്ചാത്യരുടെ, ലോകവീക്ഷണവും മൂല്യ ബോധവും, മനുഷ്യനെ മനസ്സ്ലാക്കുന്ന രീതിയും, കോളനി രാജ്യങ്ങളിലെ ജനങ്ങളോ ടുള്ള മനോഭാവവും ഭാരതീയകാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ നിന്ദ്യവും നീചവു മായിരുന്നു. സമകാല പരിതസ്ഥിതികള്‍ ഭാരതീയ വീക്ഷണത്തെ സാധുകരിക്കുന്നതു മാണ്‌. ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുകൊണ്ട പാശ്ചാത്യാധി നിവേശത്തെ എതിര്‍ത്തുനിന്ന ഈ എഴുത്തുകാര്‍ കാലത്തോട സത്യസന്ധമായി പ്രതി കരിച്ചു. കാലാതീതമായ പില സത്യങ്ങള്‍ പറയാ൯ ബാദ്ധ്ൃതപ്പെട്ടവനാകയാര പാശ്ചാത്യ 10 മാനവിക മൂല്യങ്ങളെ അവര്‍ ഉള്‍ക്കൊള്ളുകയും (പചരിപ്പിക്കുകയും ചെയ്തു. നവോ ത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ സാവകാശമില്ലാത്തവരും ക്ഷമാശീലം കുറഞ്ഞവ രുമായിരുന്നു എന്ന വിമര്‍ശനം നിലനില്ക്കത്തക്കുതല്ല. വാക്കുകളില്‍ മിതത്വം പാലിച്ച, വൃംഗൃപരാമര്‍ശങ്ങള്‍ക്ക്‌ പ്രാധാസ്യം നലകിയ മിക്ക നവോത്ഥാന ചെറുകഥകളും ക്ഷമയും സാവകാശവും ഉള്ള ഒരു എഴുത്തുകാരനില്‍ നിന്നു മാതം പിറവികൊള്ളുന്ന താണ്‌. കാരൂര്‍ നീലകണ്ഠപിള്ള ഒഴികെ ഉള്ള മിക്ക കഥാകാരന്മാരും നല്ല നോവലിസ്റ്റു കളുമായിരുന്നു. നവോത്ഥാനകാലചെറുകഥയെകുറിച്ചും, എഴുത്തുകാരെകുറിച്ചും ഉയരന്നുവന പൊതുവിമര്‍ശനങ്ങള്‍ ജന്ന പ്രസക്തമല്ല. എന്നാല്‍ ആ കാലഘട്ടത്തിലെ വിമര്‍ശകലോകത്തിന്‌ കാണാന്‍ കഴിയാതെ പോയ ചില സ്മൂനതകള്‍ ആധുനികവിമര്‍ശ കര്‍ (്രദ്ധയില്‍കൊണ്ടുവരുന്നുണ്ട്‌. 3.6. പുരോഗമന സാഹിത്യ പ്രസ്ഥാനവും നവോത്ഥാനേകാലേകഥയും നവോത്ഥാനകാലചെറുകഥാകാരന്‍ ആത്മവിശ്വാസം നലകിയ ഭാതികവും. ബൌഈദ്ധികവുമായ സാഹചര്യങ്ങളെയും അതിനനുകുലമായും പ്രതികൂലമായും ഉയര്‍ന്നു വന്ന സംവാദവിവാദങ്ങളെയും വിലയിരുത്തേണ്ടതുണ്ട്‌. പുരോഗമനസാഹിത്യ,്പരസ്ഥാനത്തിന്റെ സാന്നിദ്ധ്യമാണ്‌ നവോത്ഥാനകാല ചെറു കഥാകൃത്തുക്കളുടെ ദാര്‍ശനികചിന്തകള്‍ക്കും മാനവികതാബോധത്തിനും വ്ൃക്തത നല്കിയത്‌. ഇതിനായി പുരോഗമന സാഹിതയ പ്രസ്ഥാനത്തിന്റെ ഒരു ലഫുചര്രതവും, അതില്‍ നവോത്ഥാനകാല കഥാകാരന്മാര്‍ക്കുണ്ടായിരുന്ന പങ്കാളിത്തത്തെ കുറിച്ചുള്ള ലഘുവിവരണവഡും ഇവിടെ ആവശ്യമാണ്‌. 4935ലെ പാരീസ്‌ സമ്മേളനത്തിന്റെ തുടര്‍ച്ച യായി അതേവര്‍ഷം അലഹബാദില്‍ വെച്ച്‌ ചേര്‍ന്ന എഴുത്തുകാരുടെ സമ്മേളനം ഇന്ത്യ യിലെ പുരോഗമന സാഹിതൃസംഘടനയ്ക്ക്‌ രൂപം നലകി. തുടര്‍ന്‌ കൂടുതല്‍ വിപുല ili മായ ഒരു സമ്മേളനം 196 ല്‍ ലക്നോവില്‍ സംഘടിപ്പിച്ച്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികവും രചനാസംബന്ധവുമായ നിലപാടുകള്‍ ആവിഷക രിച്ചു. ഈ സമ്മേളനത്തിന്റെ തീരുമാന്പര്രകാരമാണ്‌ 1937 ഏപ്രില്‍മാസത്തില്‍ തൃശൂ രില്‍ ചേര്‍ന്ന എഴുത്തുകാരുടെയും രാഷ്രീയ പ്രവര്‍ത്തകരുടെയും യോഗം കേരളത്തില്‍ ജീവല്‍ സാഹിതൃസംഘത്തിന്‌ രൂപം നല്‍കിയത്‌. ജീവല്‍ സാഹ്ത്ൃസംഘത്തിന്റെ രണ്ടാ മത്തെ സമ്മേളനം 1938 ൪ തൃശൂരില്‍ വെച്ച്‌ നടന്നു. സംഘടനയുടെ പ്രവര്‍ത്തനരീതി യില്‍ വലിയമാറ്റുങ്ങള്‍ വരുത്തിയ ഈ സമ്മേളനം കേരളീയ ജിവിതത്തിന്റെ സവിശേഷ മായ പ്രശ്നങ്ങളിലേക്ക എഴുത്തുകാരന്റെയും കലാകാരന്റെയും (ശദ്ധ ക്ഷണിച്ചു. കോണ്‍ഗ്രസ്സ്‌ സോഷ്ലിയ്ക്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാരും പ്രവര്‍ത്തകരുമാണ്‌ ജീവല്‍സാഹിത്ൃയസംഘടനയുടെ പരിശ്രമങ്ങള്‍ക്ക്‌ നേതൃത്ധം നല്കിയിരുന്നത്‌. കേസരി ബാലകൃഷ്ണപിള്ളയെ പോലുള്ള സാഹിത്യ വിമര്‍ശകരുടെ സജീവമായപിന്മുണയും പ്രോത്സാഹനവും ഈ സംരംഭങ്ങള്‍ക്കുണ്ടായിരുന്നു. ജീവരാസോഹിത്യപ്രസ്ഥാനം കേര ത്തില്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ പ്രസ്തുത സംഘടനയുടെ ചിന്താഗതി കള്‍ക്കനുകൂലമായ സാഹചര്യം കേരളത്തില്‍ വളര്‍ത്തികൊണ്ടു വരുന്നതില്‍ കേസരി, ന്ധദേശാഭിമാനി, എം.പി. പോള്‍ എന്നിവര്‍ നലകിയ സംഭാവന നിസതുലമായിരുന്നു. കൂടുതല്‍ വിശാലമായ ഒരു വീക്ഷണവും (പ്രവര്‍ത്തനമേഖലയും സംഘടനയ്ക്കുണ്ടാ കണമെന്ന ബോധത്തില്‍ നിന്നാണ്‌ 1944 ജനുവരിയില്‍ ഷൊര്‍ണ്ണൂരില്‍ വെച്ച്‌ ചേര്‍ന സമ്മേളനത്തില്‍വെച്ച്‌ ജീവല്‍സാഹിത്ൃ(്രസ്ഥാനം പുരോഗമന സാഹിത പ്രസ്ഥാന മായി മാറിയത്‌. ജീവല്‍ സാഹിത്യം എന്ന പേര്‍ അതിന്റെ ജിവന്‍ പുരോഗമനമാണെന്ന്‌ സ്വയം വെളിപ്പെടുത്താന്‍ പര്യാപ്തമല്ല എന്ന അഭിപ്രായത്തില്‍ നിന്നാണ്‌ സംഘടനയ്ക്ക്‌ ഒരു പുനര്‍നാമകരണം ആവശ്ൃമായിവന്നത്‌. പുരോഗമന സാഹിത്യപ്രസ്ഥാന ചരി തരത്തില്‍ മാതമല്ല, മലയാളഭാഷാസാഹിതൃത്തിന്റെ ചര്ര്തത്തില്‍ തന്നെ 1945 മെയ്‌ 312 മാസത്തില്‍ കോട്ടയത്തു വെച്ചു ചേര്‍ന്ന രണ്ടാം സമ്മേളനം നിര്‍ണ്ണായകമായിരുന്നു. മനുഷ്ൃചരിരതത്തെ പുതുക്കിപണിയാന്‍ ശ്രമിക്കുമ്പോഴാണ്‌ മഹത്തായ സാഹിത്യം പിറവി കൊള്ളുന്നത്‌ എന്‌ മലയാളത്തിലെ എഴുത്തുകാരെ ഈ സമ്മേളനം ഓര്‍മ്മി പ്പിച്ചു. 3.6.1. പുരോഗമന സാഹിത്ൃപ്രസ്ഥാനത്തിന്റെ താത്ധികനിലപാടുകള്‍ ഇ.എം.എസ്‌. കെ. ദാമോദരന്‍, സി. അച്ചുതമേനോന്‍, എം.എസ്‌. ദേവദാസ്‌ തുടങ്ങിയവര വിവിധ സന്ദര്‍ഭങ്ങളിലായി ലേഖനങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട. ഇതുപോലെ തനനെ പ്രസ ക്തമാണ്‌ പുരോഗമന സാഹിത്ൃ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ശ്രീ. എം. പി. പോശ്‌ നടത്തിയ പ്രസംഗങ്ങള്‍. ഷൊര്‍ണ്ണൂര്‍ (1944) തൃശൂര്‍ (1948) കൊല്ലം (1949) പുരോഗമന സാഹ്തൃസംഘടനാസമ്മേളനങ്ങളില്‍ പോള്‍ നടത്തിയ അദ്ധൃക്ഷപ്രസം ഗങ്ങളും, 3945 ലെ കോട്ടയം സമ്മേളനത്തിലെ സ്ധാഗതപ്രസംഗവും യഥാക്രമം പുരോ ഗമനസാഹിത്യം' സാഹിതൃപുരോഗര്‌ “രൂപഭ്ദ്രത' “മലയാള സാഹിതൃത്തിന്റെ കുറ വുകള്‍' എന്നി ശീര്‍ഷകങ്ങളില്‍ “സാഹിത്ൃയവിചാരം', 'ഗദൃഗതി' എന്നി കൃതികളില്‍ കാണാം. ആ കാലഘട്ടത്തിലെ രചനാ സങ്കല്പവും ആന്ധാദനബോധധവും വൃക്തമാ ക്ഴുന്നവയായിരുന്നു ആ പ്രസംഗങ്ങള്‍. കോട്ടയം സമ്മേളനത്തില്‍ വെച്ചു്‌ ചങ്ങമ്പുഴ, ജി. ശങ്കരകുറുപ്പ്‌ എന്നിവര്‍ നടത്തിയ പ്രസംഗങ്ങള്‍ എഴുത്തുകാരന്റെ മനുഷ്യപക്ഷപാതം എടുത്തുപറയുന്നവയായിരുന്നു. ആന്തരമായ ഒരു പ്രേരണയാല്‍ സത്യത്തെ അന്വേഷിച്ചു പോയിരിക്കുന്ന ഒരു കവി എപ്പോഴും സാമാനൃജനങ്ങളില്‍ നിന്ന്‌ ഏറെകുറെ അകലത്താണ്‌ ന്ലകൊള്ളു സനത്‌ എന്നും സാമാസൃജനങ്ങളില്‍നിന്ന്‌, വേണമെന്നുള്ളവര്‍ വിദ്യാഭ്യാസവും സംസ്കാ രവും സമ്പാദിച്ച അദ്ദേഹത്തന്റെ അടുക്കലേക്ക്‌ അങ്ങോട്ട ചെല്ലുകയത്രെ ചെയ്യുന്നത്‌ എന്നുമുള്ള അഭിപ്രായം അരങ്ങുവാഴുന്ന കാലഘട്ടത്തിലാണ്‌, മനുഷ്യരാശി കലാകാ 314 രനെത്തേടി അങ്ങോട്ടു ചെല്ലുകയല്ല കലാകാരന്‍ പ്രകടനവുമായി സ്വയം മനുഷ്യരാശി യുടെ കൂടെ വരികയാണ്‌ ചെയ്യുന്നതെന്ന്‌ ചങ്ങമ്പുഴ സൂചിപ്പിച്ചത്‌. ദന്തഗോപുരങ്ങ ളില്‍നിന്ന്‌ കലയും കലാകാരനും ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിവരണമെന്ന ആശയം ആദ്യം ഉള്‍ക്കൊണ്ടത്‌ ചെറുകഥാകൃത്താണ്‌. മുന്നു ഘട്ടങ്ങളിലായി നടന്ന സമ്മേളന ത്തില്‍ പ്രഥ്മയോഗത്തില്‍ മുണ്ടശ്ശേരിയും രണ്ടാമത്തേതില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയും തൃതീയ യോഗത്തില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുമാണ്‌ അദ്ധൃക്ഷത വഹിച്ച്‌ സംസാരി ചത്‌. ഈ മൂന്നു പ്രസംഗങ്ങളും പുരോഗമന സാഹിത്യ (പസ്ഥാനത്തിന്റെ സവിശേഷ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്തു. മലയാള നവോത്ഥാന ക്ഥാകാരന്മാരില്‍ മിക്കപേരും പുരോഗ്മനസാഹിത്യ (,പസ്ഥാ നത്തിന്റെ ആശയഗതികളാല്‍ സ്വാധിനിക്കപ്പെടുവരായിരുന്നു. തകഴി ശിവശങ്കരപിള്ള എല്ലാ സമ്മേളനത്തിലും പങ്കെടുക്കുകയും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കേശവദേവും, പൊന൯കുന്നം വര്‍ക്കിയും സംഘടനയുടെ സംസ്ഥാന സ്രെകട്ടറി എന്ന ന്ലയില്‍ പ്രവര്‍ത്തിച്ചുവന്നു. കോട്ടയം സമ്മേളനത്തിന്റെ മുഖൃയസംഘാടകരില്‍ ഒരാള്‍ കാരൂര്‍ നീലകണ്ഠപിള്ള ആയിരുന്നു. പുരോഗമന സാഹിത്യ സംഘടനയുടെ ആശയ പ്രചരണത്തില്‍ ലളിതാംബിക അന്തര്‍ജ്ജനം പങ്കാളിയായി. ഉറൂബും, പൊറ്റക്കാടും മല ബാവ്ലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ഗദ്യസാഹിത്ൃ ത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന രൂപത്തില്‍: വിമര്‍ശനദയത്യം നിര്‍വഹിച്ചിരുന്ന കേസര്‍! ബാലകൃഷണപിള്ള സംഘടനാ ചട്ുകൂട്ട്‌നകത്ത്‌ ഒതുങ്ങിനിന്നിരുന്നില്ലെങ്ക്‌ിലും പുരോ ഗമനസാഹിത്ൃത്തിന്റെ ഈര്‍ജ്ജ ്രോതസ്സായിരുന്നു. എം.പി. പോള്‍, മുണ്ടശ്ശേരി, കുറ്റി പ്പുഴ എന്ന്‌ വിമരശകന്മാര്‍ സംഘടനയുടെ സജീവനേതാക്കളും വക്താക്കളുമായിരുന്നു. കേവല മാനവികതയില്‍നിന്ന്‌ നിസ്വവര്‍ഗത്തിനുവേണ്ടി ന്ലകൊള്ളുന്ന വര്‍ഗ്നാ ധിഷ്ഠിത മാനവികതാബോധത്തിലേക്ക്‌ കഥാകാരനെ നയിച്ചുരു പുരോഗമന സാഹി 314 ത്ൃപ,പസ്ഥാനമാണ്‌. കലയിലെ പ്രചരണാംശം സാമുഹ്യാംഗികാരം നേടിയതും ഇക്കാല ത്താണ്‌. 2.6.2, ഭാഷാസാഹിത്യ വളര്‍ച്ചയില്‍ സാഹിതൃസമരങ്ങള്‍ പ്രധാനപ്പെട്ട ഒരു പം നിര്‍വഹിച്ചിട്ടുണ്ട.” കല്യാണസൌഈഗന്ധികവാദം, വിതീയാക്ഷര പ്രാസവാദം തുടങ്ങിയ സംവാദങ്ങള്‍ ആരോഗ്യകരമായ സാഹിത്യവളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കി. പുരോഗമന സാഹിത്ൃ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കിടയില്‍ ഇടക്കാലത്ത്‌ ഉയര്‍ന്നുവന്ന “രൂപഭ്യദ താവാദം' കഥാസാഹിതൃത്തിന്റെ രൂപ-ഭാവങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. ഭാവം എത്ര ശ്രേഷഠമായിരുന്നാലും ഏതൊരു സാഹിതൃരൂപവും അതിന്യേതായ രൂപപരമായ ബാദ്ധൃത നീറവേറ്റണമെന്ന്‌ മുണ്ടശ്ശേരിയെ പോലുള്ള വിമര്‍ശകന്മാര്‍ വാദിച്ചു. രൂപനി ഷ്കര്‍ഷയില്‍ ഇതിവൃത്തവും അതിലെ മാനവികചിന്തയും നഷ്ടപ്പെട്ടുകൂടാ ഏന്നതാ യിരുന്നു ഇ.എം.എസിനെ പോലുള്ള മറുപക്ഷക്കാരുടെ വാദം. സ്വമതം സമര്‍ത്ഥിക്കാ നുള്ള വൃശ്രതയില്‍ എഴുതപ്പെട്ട പില ലേഖനങ്ങള്‍ വൃഥാസ്ഥൂലമായിരുന്നുവെങ്കിലും, മറ്റുപില ലേഖനങ്ങള്‍ കഥാകകാരന്മാര്‍ക്കു സാഹ്തൃരൂപത്തോടുള്ള ബാദ്ധൃതയെകൂടി ഓര്‍മ്മിപ്പിച്ചു. പുരോഗമന സാഹിത്യ സംഘടനയുടെ വളരച്ചയിരു ഇത്തരം പര്‍ച്ചുകശ തടസ്സം സൃഷ്്ടിച്ചുവെങ്കിലും കഥാസാഹിതൃത്തിന്‌ രൂപപരമായും ഭാവപരമായും ദിശാ ബോധം നല്കുന്നതില്‍ സഹായകമായി. 3.6.3, പുരോഗമനസാഹിതൃസംഘടന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു ശൂഡത്ര്ത്രമാ ണെന വിശ്വസിച്ചവരുണ്ടായിരുന്നു. മനുഷ്യന്റെ സാംസ്കാരകബോധത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന മാധൃമങ്ങളിലൊന്നായ സാഹിത്യം, കമ്മ്യൂണിസ്റ്റ്‌ ആശയഗതിയുടെയും അതിന്റെ വര്‍ഗ്ഗ ബഹുജന്പപസ്ഥാനങ്ങളുടെയും പ്രച്രണോപാ ധിയായി മാറുന്നു എന്ന്‌ ഇവര്‍ കരുതി. കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ നയങ്ങള്‍ക്കുനുസൃത മായി എഴുത്തുകാരന്റെ വീക്ഷണവും രൂപപ്പെടണമെന്ന വാശി പിലപ്പോ്കിലും പുരോ iis ഗമന സാഹിത്യ സംഘടന കൈകൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന മിക്കവാദങ്ങളും ഉപരിപ്പവമായിരുന്നുവെങ്ക്‌ലും എം.ആര്‍. നായര്‍ (സഞ്ജയന്‍ 1903-1943), കുടികൃഷ്ണമാരാര്‍ (90-1973) എന്നിവരുടെ വിമര്‍ശനങ്ങള്‍ തികച്ചും ശ്രദ്ധേ യമായിരുന്നു. കലാകാരനെ നിയമനിബന്ധനകളുടെ ചങ്ങലകെട്ടുകളില്‍ അകപ്പെടുത്തു ന്നതിലായിരുന്നു സഞ്ജയന്‍ അമര്‍ഷം. (പചാരവേല സാഹിത്യകാരന്റെ ചുമതലയ ല്ലെന്നും കല അതിന്‌ അതീതമായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹാസ്യ്ോ പസ്യാസങ്ങളിലൂടേയും, നര്‍മ്മ കവിതകളിലൂടെയും സാമുഹ്യ വിമര്‍ശനം നടത്തി സാഹിത്യ്രവരത്തേനത്തെ മാനവപുരോഗതിക്ക്‌ ഉതകുന്നതാക്കി മാറ്റിയ സഞ്ജയന്‍ സംഘടന എന്ന രുപത്തിനോടാണ്‌ പൊരുതി നിനത്‌. പുരോഗമന സാഹിത്യ സംഘ ടന സജീവമാകുന്നതിന്‌ മുമ്പ സഞ്ജയന്‍ നിര്യാതനായി. കുട്ടികൃഷണമാരാരുടെ വാദ ങ്ങള്‍ സ്വാഭാവികമായും സയുക്തികമായിരുന്നു. സഞ്ജയന്റെയും മാരാരുടെയും വാദ ഗതികള്‍ പ്രധാനമായും നിരവധി ഉപസ്യാസങ്ങളിലായി പുറത്തുവന്നു. പുരോഗമന സാഹിത്യ (പസ്ഥാനത്തോടുള്ള എതിര്‍പ്പ്‌ കൂടിവരുന്തോറും മാരാരുടെ സാമൂഹ്ൃയവിക്ഷണം കൂടുതല്‍ വിശാലമാകുന്നതായി കാണാന്‍ കഴിയും. “താന്‍ ബോധപൂര്‍വവും, ഉദ്ദേശപൂര്‍വവുമായ സാഹിത്യ പരിശ്രമം തുടങ്ങിയത്‌, 1937 കാലത്ത്‌: കേരളത്തില്‍ ഒരു ജീവല്‍ സാഹീ്ത പ്രസ്ഥാനം പിറന്ന്‌ പടയ്ക്കുപുറപ്പെ 50) മുതലാണെന്ന്‌ പ്രസ്താവിച്ചിട്ടുള്ള മാരാര്‍ “അവരെ എതിര്‍ക്കുഡാനുള്ള സന്നാഹം കൂട്ടലിലാണ്‌ തനിക്ക്‌ സാഹിത്യപരമായ പല അപൂര്‍വ ദര്‍ശനങ്ങളും കൈവന്തിടടുള്ളത്‌” എന്നും സമ്മതിച്ചിട്ടുണ്ട.” നിഷേധസ്ധാധീനത്തിന്റെ ഫലമായിട്ടാണെങ്കിലും മാരാരെ പോലുള്ള സാഹിത്യ വിമരശേകന്‍മാരുടെപോലും വിക്ഷണഗതിയെ മാനവികതാചിന്ത യിലേക്ക്‌ നയിക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനായി. 3.6.4. കേരളീയ പശ്ചാത്തലത്തിരു ഫ്യൂമനിസത്തെ കുറിച്ചുള്ള ഏതൊരു ചിന്തയും എം. 316 ഗോവിന്ദനെ പരാമര്‍ശിക്കാതെ പൂരണ്ണമാകില്ല. മനുഷ്യനിഷേധങ്ങളായ പാണ്ഡിത്യ,്പക ടനങ്ങളെയും, നിലനിന്നുപോന്ന യാഥാസ്ഥിതിക സിദ്ധാതങ്ങളെയും എതിര്‍ക്കാനുള്ള ഒരു പ്രതിര്രവണത ഏന്ന നിലക്കാണ്‌ ഹ്യൂമനിസ്റ്റ ചിന്താധാരകളെ എം. ഗോവിന്ദന്‍ കേരളത്തിന്‌ പരിചയപ്പെടുത്തുന്നത്‌. ലോകത്തു പിറവികൊണ്ട ഒരു സിദ്ധാന്തത്തിനും മനുഷ്യനെ വിസ്മരിച്ച്‌ നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യനെന്നത്‌ അമൂര്‍ത്തഗുണ ങ്ങളുടെ ആശരുപമല്ലെന്നും, മുരത്തരുപങ്ങള്‍ പ്രകാശിപ്പിക്കുന്ന വൃക്തിസത്തയാണെന്നും ഒരു ഹ്ൂമനിസ്റ്റ്‌ കരുതണം. നിരന്തരോപയോഗകത്താലും നിക്ഷിപ്തതാല്‍പര്യങ്ങളാലും അരത്ഥവൈകല്യം സംഭവിച്ച ഹ്യൂമനിസ്റ്റ്‌ ആശയഗതികളെ കാലോചിതമായി പരിഷക രിച്ച്‌ സമൂഹത്തിലെത്തിക്കലാണ്‌ ഏതൊരു പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യം. വൈദിക പാരമ്പര്യത്തില്‍ നിന്നും അനാചാരങ്ങളില്‍ നീന്നും അന്ധവിശ്ചാസങ്ങളില്‍ നിന്നും കേര ത്തെ പുതിയ ജീവിതത്തിലേക്ക്‌ നയിച്ചു നവോത്ഥാന നായകന്‍മാരില്‍നിന്നും കാലാനു സ്മൃതമായി കേരളത്തിന മുന്നോട്ടുപോകാന്‍ കഴിയണം. പുരോഗമനസാഹിതു പ്രസ്ഥാനം ഉയര്‍ത്തിയ “സാഹിത്യകാരന്‍ ഏതു ചേരിയില്‍”? എന്ന ചോദ്യം സ്വാഭാവികമായും ഉത്ത രമായി പ്രതീക്ഷിച്ചത്‌ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചേരിയില്‍ എന്നാണ്‌. എന്നാല്‍ ദര്‍ശനങ്ങളും പ്രതൃശാസ്ര്രങ്ങളും മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സ്ൃൃഷ്ടിക്കുക യാണ്‌ ചെയ്യുന്നത്‌ എന്നും, ഇതില്‍ പിന്‍തുള്ളപ്പെടുന്നല്‍്‌ മുതലാളിയോ ഇടത്തരക്കാരനോ തൊഴിലാളിയോ ഒന്നുമല്ല മനുഷ്യനാണ്‌ എന്നും ഏം. ഗോവിന്ദനെ പോലുള്ള കേവല ഹ്യൂമനിസ്റ്റുകള്‍ കരുതി. എം.എന്‍. റോയ്‌ ആവിഷ്കരിച്ച റാഡിക്കരു ഫ്യൂമനിസം' എന്ന ആശയഗതിയാണ്‌ എം. ഗോവിന്ദന്റെ ദര്‍ശനത്തെ സ്വാധിനിച്ചിരുന്നത്‌. മനുഷ്യനെ കേവ ലനായി കാണുകയും അവന്റെ പ്രശ്നങ്ങളെ മറ്റ സാമൂഹയ പ്രശ്നങ്ങളില്‍ നിന്ന്‌ വേറിട കാണുകയും ചെയ്യുന്ന ഈ ചിന്താഗതി പല വിവാദങ്ങള്‍ക്കും ഇടനലകി. സുക്ഷമാര്‍ത്ഥ ത്തില്‍ മനുഷ്യനെ മുന്‍നിര്‍ത്തിയുള്ള വീക്ഷണഗതിയാകയാല്‍ ഇത്‌ പിന്നീട മുഖ്യധാര 317 യില്‍ ഒരു കൈവഴി എന്നനിലയിലേക്ക്‌ ചുരുങ്ങി. മലയാള സാഹിത്യത്തിലെ ഇതര ശാഖ DOB കൂടി സ്വാധിനിക്കുന്നതിനും മാനേവിക ചിന്തക്ക്‌ സ്വാഭാവികമായും കഴിഞ്ഞു. 2.7, കേവല മാനവികരുയില്‍യിന്നും വര്‍ഗ്രശ്ര്തമാനവികരുയിലേക്ക്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപച്യാപ്ചയങ്ങള്‍ കലാസാഹിത്യ ത്തിന്റെ ഗതിയെ സ്വാധിനിച്ചുവെന്നും, മാനവ്കതാബോധത്തില്‍ ഏറ്റകുറച്ചിലുകളു ണഞ്ടാക്കിയെന്നും ആ സംഘടനയുടെ ചരിത്രം പഠിക്കുന്നതിരനിന്നും വൃക്തമാകുന്നു. ഹ്യൂമനീസത്തെ കുറിച്ചുള്ള ഏതൊരു പിന്തയും വര്‍ഗ്നാശിതമാകാരതിരിക്കാന്‍ കഴി യില്ലെന്ന്‌ പ്രസതുത സാഹചര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാര്‍കസിസ്റ്റ ദര്‍ശനത്തിന്റെ കാഴചപ്പാട സമൂഹത്തെയും മനുഷ്യനെയും സമീപിക്കുന്നത്‌ വൈരുദ്ധ്യാധിഷ്ഠിത ഭാതി കവാദ ദര്‍ശനത്തിന്റെ കാട്ചപ്പാടില്‍നിന്നുകൊണ്ടാണ്‌. ഏകനായ വ്യക്തിയും, അയാള്‍ അംഗമായ സമൂഹവും, ഏത്‌ ഭാതിക പ്രപഞ്ചത്തില്‍നിന്നാണോ ഉരുത്തിരിഞ്ഞുവരു ന്നത്‌ ആ പ്രപഞ്ചവും പരസ്പരം ബന്ധപ്പെടിതിക്കുന്നു. ഏകനായ വൃക്തിയെ അയാള്‍ അംഗമായ സമൂഹത്തിനും ഭൌതിക പ്രപഞ്ചത്തിനും മുകളില്‍ സ്ഥാപിക്കുന്നത്‌ ശരിയ ലു. പ്രകൃതിയിലെ ഏതെങ്കലും പ്രതിഭാസത്തെ അതിനു ചുറ്റുമുള്ള പ്രത്ഭാസങ്ങ ളില്‍നിന്ന്‌ വേര്‍പെടുത്തിയെടുത്ത്‌ പരിശോധിക്കാന്‍ കഴിയാത്തതുപോലെ, കേവലനായ മനുഷ്യനെയും പഠിക്കാനു കഴിയുകയില്ല. സാഹിത്യകാരന്റെ കലാസനന്ദര്ൃയപരമായ മിക വിനെ ഭാതഃകപ,പപഞ്ചത്തില്‍നനും, അയാള്‍ക്കു ജനം നല്‍കിയ മനുഷ്ൃസമൂഹ ത്തില്‍നിന്നും വേറിട്ടുകാണുന്നതും ശരിയല്ല. മനുഷ്യരുടെ ബോധമല്ല അവരുടെ അസ്തി ത്വത്തെ നിര്‍ണ്ണയിക്കുന്നത്‌, അവന്റെ സാമൂഹ്യാസ്തിത്ധമാണ്‌ ബോധത്തെ നിരര്‍ണ്ണയി ക്കുന്നത്‌. ഒരു സാഹിതൃകാരന്റെയോ അയാളുടെ ഒരു പ്രത്യേക രചനയുടെയോ മഹത്ചം അര്‌ രചിച്ച വൃക്തിയുടെ മാത്രമല്ല, അയാള്‍ അംഗമായ സമൂഹത്തിന്റെയും അതുമായി ils ബന്ധപ്പെട്ട ,്രാചിന-സമകാലിക സമൂഹങ്ങളുടെയും നീണ്ടകാലത്തെ വളര്‍ച്ചയുടെ ഫലമാണ്‌. സമൂഹത്തില്‍ നടക്കുന വര്‍ഗ്ഗസംഘര്‍ഷങ്ങളാണ്‌ സാമൂഹൃവളര്‍ച്ചയ്ക്ക്‌ നിദാനം. സമൂഹത്തെ പുരോഗമന ഉള്ളടക്കത്തോടെ പുനഃസംഘടിപ്പിക്കുന്നതില്‍ വര്‍ഗ്ഗ സമരമാണ്‌ പ്രധാനം. മുതലാളിത്ത സാമൂഹയ വ്യവസ്ഥയില്‍ വര്‍ഗ്ഗസമരത്തിന്റെ യാഥാര്‍ത്ഥ്യം സ്പഷ്ടമാണ്‌. എന്നാല്‍ മനുഷ്യജീവിതത്തില്‍ വര്‍ഗഗസംഘര്‍ഷം മറച്ചു വയ്ക്കപ്പെട്ട ചില മണ്ഡലങ്ങളുമുണ്ട. ദര്‍ശനം, മതം, ശാസ്ത്രം, ടെക്നോളജി, കല, സാഹിത്യം എന്നീ മേഖലകളാണ്‌ ഇതില്‍ പ്രധാനം. ഈ മേഖലയിലെ ആശയങ്ങളോ സിദ്ധാന്മങ്ങളോ ഏതെങ്കിലും ഒരു വര്‍ഗ്ഗവുമായി മാത്രം ബന്ധപ്പെടടവയല്ലെന്നും അതി നാല്‍ വര്‍ഗ്ഗസമരത്തിന്‌ അതീതമാണെന്നും പ്രഥമ നിരീക്ഷണത്തില്‍ തോന്നിയേക്കാം. ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങളില്‍നിന്ന്‌ ആത്മനിഷഠമായി അകന്നുനില്‍ക്കു മ്പോള്‍പോലും പല എഴുത്തുകാരുടെയും രചനകള്‍ ചുഷിതവര്‍ഗ്നത്തിന്റെ മോചനത്തിന്‌ വഴിയൊരുക്കും. മാര്‍കസിയ൯ദര്‍ശനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന ഈ ചിന്താഗ തിയെ പ്ലഖനോവ്‌ (1885-19), മാര്‍ക്സിം ഗോര്‍ക്കി! (1858-1936), ലൂണാ പാഴ്‌സ്‌കി (3 1933) തുടങ്ങിയ മാര്‍ക്സിസ്റ്റ്‌ നിരൂപകന്മാര്‍ലോകത്ത്പ്രചരിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രചരണത്തിലൂടെ ഈ സന്ദേശം കേരളത്തിലുമെത്തി. മാര്‍ക്സിയന്‍ നിരൂപണത്തിന്റെ സവിശേഷമായ മറ്റൊരു കാഴ്ചപ്പാടാണ്‌ അടിത്തറ-മേല്‍്പുര സിദ്ധാ ന്തം. ഒരു സമൂഹത്തില്‍ നിലനിരുക്കുനന സാമ്പത്തിക ബന്ധങ്ങളാണ്‌ ആ സാമൂഹിക ക്രമത്തിന്റെ അടിത്തറ. ഒരു സമൂഹത്തിലെ ഉല്പാദന ബന്ധങ്ങളുടെ ആകെത്തുകയാണ്‌ ആ സമുഹത്തിന്റെ സാമ്പത്തിക ഘടന. ഈ അടിത്തറയുടെ മുകളിലാണ്‌ ആശയലോ കങ്ങളുടെയും സ്ഥാപനങ്ങളുടേയുമായ മേല്‍പ്പുര ഉയര്‍ന്നുവരുന്നത്‌. ഈ ഉപരിഘടന കളിര ഒന്നായ സാംസ്‌കാരികരംഗം സ്വാഭാവികമായും അടിത്തറയെ സ്വാധീനിക്കും. ഉള്ളവര്‍/ഇല്ലാത്തവര എന്ന വിഭജനത്തെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ചിന്തകള്‍ അടിത്തറയെ 119 മാറ്റുന്ന ഭാതികശക്തിയായി വളരും. ഈ കാഴ്ചപ്പാട ഉള്‍ക്കൊണ്ടുകൊണ്ടും അല്ലാ തെയും സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിച്ചവര്‍ കേവലമാനവികുതാവാദത്തെ വര്‍ഗ്ലാശരിത മാനവികതാവാദത്തിലേക്ക്‌ മാറ്റിക്കൊണ്ടിരുന്നു. മേല്‍വിവരിച്ച പശ്ചാത്തലത്തില്‍ മലയാള ചെറുകഥയിലെ മനുഷ്ൃപക്ഷപാതത്തെ ചെറുകഥ ഉള്‍ക്കൊണ്ടത്‌ ഇനി പറയും പ്രകാരത്തിലാണ്‌. 1. നിലന്ന്നിരുന്ന മുല്യസിദ്ധാന്തങ്ങളെ ജീവിതസത്ൃയത്തെ പശ്ചാത്തലമാക്കി! പരിശോധിക്കുകയും ന്യൂനതകള്‍ ചുണ്ടികാണിക്കുകയും, പുതിയ മുലുബോധത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തു. 2, നിസ്സഹായനായ മനുഷ്യനെ നിരുനേമേഷനാക്കി മാറ്റാനല്ല സ്ഥിരോത്സാഹിയും കരമ്മനിരതനുമാക്കി മാറ്റാന്‍ തങ്ങളുടെ സാഹിത്യ പരിശരമങ്ങള്‍ക്കു കഴിയണമെന്ന്‌ അവര്‍ വിശ്ചസ്ച്ചു. 3, മനുഷ്യന്‍ മനുഷ്യനോടു കാണിക്കേണ്ടുന്ന ധാരണ, പരസ്പര വിശ്വാസം, സത്യസന്ധത എന്നിവയ്ക്കെല്ലാം രചനകളില്‍ ഇടം നല്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. നിന്ധ നും, ചുഷിതനുമായ മനുഷ്യനുവേണ്ടി! നിലകൊള്ളുന്നവനാണ്‌ യഥാര്‍ത്ഥ മാനവിക താവാദി എന്നും, അവര ലോകത്താകെ നടക്കുന്ന നിസ്വവര്‍ഗത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പര്രരമത്തിലെ ഭാഗഭാക്കുകളാണെന്നും മനസ്സിലാക്കി. മനുഷ്യനും മാര്‍കസിസ്റ്റ ദര്‍ശനവും രണ്ടല്ല എന്നും, മറ്റൊരു ദര്‍ശനം പകരം വെയ്ക്കാനില്ലാത്തിട ത്തോളം മാര്‍ക്സിയന്‍ വീക്ഷണം ശരിയാണെന്നും നവോത്ഥാന കഥാകൃത്തുകളില്‍ വലിയൊരു വിഭാഗം കരുതി. 4, നിലനിലക്കുന്ന ധര്‍മ്മങ്ങള്‍ക്കും നിതികള്‍ക്കും അധികാരഘടനയുടെ താല്‍്പ രങ്ങൾ നിലനരത്തോനുള്ള ബാദ്ധൃതയേ ഉള്ളു എന്നും, നിത്കേടുകള്‍ക്കെതിരായ 120 WAG Gd ദരിദ്രഭൂരിപക്ഷത്തോടൊപ്പമല്ല സമ്പന്നരോടൊപ്പമാണ്‌ അധികാരം നില കൊള്ളുക എന്നും ഇവര്‍ കഥകളിലൂടെ സമൂഹത്തെ ഓരമ്മിപ്പിച്ചു. 5. സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ട്‌, കലാനുഭവത്തിന്റെ തീക്ഷണത വര്‍ദ്ധി പ്പിക്കാന്‍ ഓരോ കലാകാരനും ജാഗ്രത്തായിരിക്കണമെസന്‌ ഇവര്‍ തിരിച്ചറിഞ്ഞു. 6. പാശ്ചാത്യ മാതൃകകളെ പിന്തുടരാനും, കാല്പനിക ഭാവനക്ക്‌ വാഗ്രൂപം നല്കാനും ഉള്ള ചില പരിശ്രമങ്ങള്‍ കാണാമെങ്കിലും കൂടുതലും സാമൂഹ്ൃ യാഥാര്‍തല്യങ്ങളുടെ സാന്നിദ്ധ്യമാണ്‌ നവോത്ഥാന കഥകളില്‍ അനുഭവപ്പെടുന്നത്‌. ഭാവ നയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നിടത്തുപോലും, യാഥാര്‍ത്ഥൃത്തേക്കാള്‍ സത്യമാണ്‌ ഭാവന എന്ന മതിപ്പുണ്ടാക്കുന്നതിന്‌ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. ഏതൊരു സ്വസ്ഥ തയിലും അസ്ധസ്ഥനാകാന്‍ വിധിക്കപ്പെട്ടവനാണ്‌ കലാകാരന്‍ എന്ന ബോധം ഇവര്‍ വെച്ചുപുലര്‍ത്തി. 7. വിമര്‍ശകനിര്‍ദേശങ്ങളേക്കാള്‍, ജനാഭിപ്രായമാണ്‌ കലാകാരന്‍ മാനിക്കേണ്ടത്‌ എന്ന മനസ്സിലാക്കികൊണ്ടുതന്നെ സാഹിത്യ വിമര്‍ശകന്റെ ഉപദേശനിര്‍ദേശങ്ങള്‍ ഇവര്‍ ന്ധികരിച്ചു. 3.9. മേല്പറഞ്ഞ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കാരൂര്‍ നീലകണ്ഠപിള്ള , ലളി താംബിക അന്തര്‍ജ്ജനം എന്നിവരുടെ ചെറുകഥകള്‍ മാനവികത -- ഫ്യൂമനിസം -- എന്ന മൂല്യത്തെ ഏതെല്ലാം വിധത്തില്‍ ആവിഷകരിച്ചിരിക്കുന്നു എന്നതാണ്‌ അടുത്ത അദ്ധ്യായങ്ങളില്‍ അന്വേഷിക്കുന്നത്‌. നവോത്ഥാനകാലകഥാകാരന്‍മാരില്‍ മറ്റുള്ളവരെല്ലാം ചെറുകഥ എന്ന സാഹിത്യ രൂപത്തോടൊപ്പം നോവല്‍ രചനയില്‍ ഏര്‍പ്പെടടവരും അംഗീകാരം നേടിയവരുമാണ്‌. കാരുൂരും ലളിതാംബികയും നോവലുകള്‍ രചിച്ചുവെങ്കിലും ആ സാഹിത്യ രൂപത്തോട്‌ 323 പൊരുത്തപ്പെട്ടവര്‍ ആയിരുന്നില്ല. ഒരു നോവലിസ്റ്റ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്ര ഹിക്കാത്ത കാരൂരിന്റെ നോവലുകള്‍ ഒന്നും തന്നെ വേണ്ട്രത നിലവാരം പുലര്‍ത്തിയില്ല. ലളിതാംബിക അന്തര്‍ജനം എഴുതിയ ശ്രദ്ധേയമായ നോവലാണ്‌ അഗ്നിസാക്ഷി. എന്നാല്‍ അതിന്റെ രചനയിലുള്ള മുന്നു ഘട്ടങ്ങളെകുറിച്ച്‌ എഴുത്തുകാരിതന്നെ വിശദീകരിച്ചു പശ്ചാത്തലത്തില്‍?" അതു മുന്നു ചെറുകഥകളുടെ കൂടിചേരലാണ്‌ എന്നു കാണാന്‍ കഴിയും. കഥഎന്നസാഹിതൃരുപത്തിനോട ഈ രണ്ട എഴുത്തുകാര്‍ക്കുമുണ്ടായിരുന്ന വാഗ്ദ ത്തതയും പ്രതിബദ്ധതയുമാണ്‌ സുക്ഷമസന്ദര്‍ദത്തിലുള്ള പഠനത്തിന്‌ ഈ എഴുത്തു കാരെ തിരഞ്ഞെടുക്കാന്‍ പ്രേരണ നല്‍കുന്നത്‌. ഒരേ കാലഘട്ടത്തില്‍ തിരുവിതാംകു റില്‍ ജീവിച്ചിരുന്ന ഈ രണ്ട്‌ എഴുത്തുകാരും സായ്്രദായിക ക്രമാവെച്ച്‌ വ്ൃത്ൃസ്ത മുല്യബോധത്തെയാണ്‌ പ്രതിനിധാനം ചെയ്യേണ്ടിയിരുന്നത്‌. ജയിനാടുവാഴി പശ്ചാത്ത ലത്തില്‍ ജനിച്ച സുഖഭോഗങ്ങളില്‍ മുഴുകി വേലചെയ്യാതെ ജീവിക്കാന്‍ കഴിയുമായി രുന്ന അന്തര്‍ജനവും, ദരിദ്രനായര്‍ കുടുംബത്തില്‍ ജനിച്ച്‌ ദാര്രദയം അനുഭവിച്ചറിഞ്ഞ്‌ ആയുസ്സ്‌ മുഴുവന്‍ അദ്ധ്വാനിച്ചു കാരൂര്‍ നീലകണ്ഠപിള്ളയും ഒരു മൂല്യബോധത്തോട എപ്രകാരം പ്രതികരിച്ചു എന്ന്‌ അനയ്വേഷിക്കുന്നതും ഉചിതമാണെന്നു കരുതുന്നു. മാനവികത -- ഹ്യൂമനിസം - എന മുലൃചിന്തയോട ഇരുവരുടെയും മനോഭാവം താരതമ്യം ചെയ്യുന്നത്‌ വിജ്ഞാനദായകമഠയിരിക്കും. സമകാലികരായ മറ്റ്‌ ചെറുകഥാകാരന്മാര്‍ പ്രതൃയശാസ്ര്ത നിലപാടുകളുള്ളവരും സംഘടനാപ്രവരത്തനങ്ങളിരു സജീവമായി പങ്കെടുക്കുന്നവരുമായിരുന്നു. പ്രതൃയശാ സ്രത പ്രതിബദ്ധത പരസ്യമായി പ്രകടിപ്പിച്ച മറ്റ്‌ നവോത്ഥാനകാലകഥാകാരന്മാരും പ്രസ്ഥാനങ്ങളുടെ അണിയറയിരു ഒതുങ്ങിനിന്ന കാരുരും ലള്താംബികയും മനുഷ്യരെ 322 പരിചരിച്ച രീതി അന്വേഷിക്കുന്നത്‌ ആശാസ്ധൃമാണ്‌. പ്രതൃയയശാസ്ധതാവബോധത്തേക്കാള്‍ പ്രധാന്മാണ്‌ പ്രതൃക്ഷമാനവപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവത്തനം എന്ന്‌ ഇരുവരും വിശ്ചസിച്ചു. ഈ വീക്ഷണം കഥക ജില്‍ എപ്രകാരം പ്രതൃക്ഷപ്പെടുന്നുവെന്ന പരിശോധന നവോത്ഥാനകാല കഥാപഠന ത്തിന്‌ പുതിയ ദിശാബോധം നല്‍കും. പതുക്കെ പറയുകയും ഉറക്കെ കേള്‍പ്പിക്കുകയും ചെയ്യുക എനത്‌ ഇവരുടെ രച നാത്രുന്തമായിരുന്നു. രപനാരീതിയിലുള്ള സവിശേഷതകള്‍ അയ്വേഷിക്കുന്നത്‌ തുടര്‍ന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകമായിരിക്കും. ഇവരുടെ കഥകളിലെ മാനവി കതാബോധത്തേയും അവ രൂപംകൊള്ളുന്ന സവിശേഷ സാമൂഹിക സാഹചത്യത്തേയും താരതമ്യ വിശകലനരീതിയിലാണ്‌ വിലയിരുത്തുന്നത്‌. വൈയക്ത്‌കവും സാമൂഹികവുമായ പശ്ചാത്തലങ്ങള്‍ക്കുപ്പുറം സാഹിത്യകാര നെയും രചനയെയും പഠനവിധേയമാക്കുമ്പോള്‍ സഈന്ര്യാത്മക സമീപനത്തിന്‌ ഈന്നല്‍ നല്‍കേണ്ടതാണ്‌. മുലയബോധങ്ങളുടെ സ്വീകാരുൃതയും പ്രകാശനവും ഒരേ പ്രകാരത്തില്‍ സാഹിത്ൃരൂപത്തില്‍ സാര്‍ത്ഥകമായി ഇണക്കിച്ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ എന്നതാണ്‌ ഈ അമ്പേഷണത്തില്‍ പ്രധാനം. ഒരു എഴുത്തുകാരനില്‍തന്നെ ഈ കാര്യ ത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഒരു എഴുത്തുകാരന്‍ ഒരു മൂല്യചിന്തയുടെ ആവി ഷ്കാരം നിര്‍വഹിച്ചുവെന്ന പൊതുപ്രസ്താവത്തെ വിമര്‍ശനബുദ്ധ്യം വിശകലനം ചെയ്തു മാത്രമെ സ്വീകരിക്കാന്‍ കഴിയു. മറ്റ സാഹിതൃരൂപങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ഭാവലോകത്തെ ചെറുകഥ ഉള്‍ക്കൊള്ളുന്നുണ്ട്‌. ഈ സൂക്ഷ്മത പ്രയോ ജനപ്പെടുത്തി ഒരു മൂല്യബോധത്തെ ആവിഷ്കരിച്ച രീതി അന്വേഷിക്കാന്‍ കൂടിയാണ്‌ ഇവിടെ (ശ്രമിക്കുന്നത്‌. 324 എഴുത്തില്‍ ലിംഗഭേദത്തിന പ്രാധാന്ൃമില്ലെങ്കിലും പിന്താരീതികളെയും പരിചര ണങ്ങളെയും ലിംഗബോധം സ്വാധീനിക്കുകതന്നെ ചെയ്യും. ഇതിലെ സാമ്യ വൈസാമ്യ ങ്ങളെ അയവേഷിക്കുന്നതും പ്രസക്തമാണ്‌. സാഹിത്ൃരചനകളെ സാമൂഹിക സന്ദര്‍ഭ ങ്ങളില്‍നിന്നും വേര്‍പ്പെടുത്തി പരിശോധിക്കുന്നതും സാമൂഹിക സന്ദര്‍ഭങ്ങളെ മു൯വി ധിയോടെ സമീപിച്ച്‌ വിക്ഷണദോഷങ്ങളെ ചുണ്ടിക്കാണിക്കുന്നതും സാഹിത്യവിമര്‍ശ നത്തില്‍ ഇടംനേടുന്ന ഈ കാലയളവില്‍ ഈ പഠനം പ്രസക്തമാണ്‌. ലളിതാംബിക അന്തര്‍ജനം സമീപകാലം വരെ സര്‍ഗ്ഗരംഗത്ത്‌ സജീവമായിരുന്നു. ജീവിതാവസാന ത്തില്‍ നിരവധി പുരസ്കാരങ്ങള്‍കൂടി ലഭിച്ചതോടെ അവരുടെ സര്‍ഗ്ഗസംഭാവനകള്‍ സജീവമായ ചര്‍ച്ചക്ക്‌ വിധേയമായി. 2098 അവരുടെ ജനശതാബ്ദി വര്‍ഷമാകയാല്‍ ഇന്നും സജീവമായ ചര്‍ച്ചുകള്‍ നടന്നുവരുന്നുണ്ട. കാരൂരിന്റെ രപനാലോകത്തെ സമഗ്ര മായി വിലയിരുത്തുന്നതിനും സാഹിത്ൃയവീക്ഷണത്തെ സവിശേഷമായി പ്രതിപാദിക്കു ന്നതിനും നാലാം അദ്ധ്യായത്തിരു ശ്രദ്ധിക്കുന്നു. അഞ്ചാം അദ്ധ്യായത്തില്‍ അന്തര്‍ജേന ത്തിന്റെ രചനാസങ്കല്‍പത്തെ സാമാന്യമായി വിശദീകരിച്ച കാരൂരിന്റെ കഥകളുമായി താരതമൃപഠനം നടത്തുന്നതിനാണ്‌ ഉദ്ദേശിക്കുന്നതു. 324 a) Bio. fs i. Levistrauss Claude : Structural Anthropology, London: The Penguin Press, 1969, Page 134 2. Barth Roland : Structuralisos, A Reader (iid) Michae Lane, London: 1970, Page 140-155 3. Barth Roland : Structuralism, A Reader (Ed) Michae Lane, London: 1970, Page 136 4. Literary theory today : (Ed) Peter Coller and Helga Geyar Cambridge Polity Press 1990, Page 77 5S. Barth Roland > Literary theory today (Ed) Peter Coller and Helga Geyar Cambridge Polity Press, 1990, Page 112 6. കുട്ടികൃഷ്ണമാരാര്‍ : കൈവിളക്ക്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌ ടേ, പേജ്‌ 36 7. കേശവദേവ്‌ പി : എതിര്‍പ്പ്‌ (രണ്ടാംഭാഗം, കോട്ടയം: സ.പ്ര.സ. 1964, പുറം 88 8, ഉറൂബ്‌ : ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ ന [ (എന്റെ കഥയെപറ്റ്‌! ഞാ൯ തന്നെ; കോട്ടയം: സ..്ര.സ. 1982, aNOo 375 ഒ. കുട്ടികൃഷ്ണമാരാര്‍ : കൈവിളക്ക്‌, തൃശൂര്‍: കറന്റ്‌ ബുക്‌സ്‌, 1965, പുറം 40 10. കുടികൃഷ്ണമാരാര്‍ : കൈവിളക്ക്‌ തൃശൂര്‍: കറന്റ്‌ ബുക്സ്‌, 196, പുറഠ 34 33. കുട്ടികൃഷ്ണമാരാര്‍ : സാഹിതൃവിദ്യ (ലേ: സത്യവും സൌന്ദര്യവും) കോഴിക്കോട്‌: മാരാര്‍ സ: പ്ര: പുറം 38-43 12. ഗോപാലകൃഷ്ണന്‍ പി.കെ. : പുരോഗമന സാഹിതു പ്രസ്ഥാനം നിഴലും വെളിച്ചവും, തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 1987, പുറം 39 33. ഭാസ്കരപിള്ള കെ. : സാഹിത്ൃസമരങ്ങള്‍, കോട്ടയം: സ. പ്ര. സ. 970 34. വങ്കസാഹിത്യം, സോഷ്യലിസവും സഞ്ജയനും, ലീലയും ജീവല്‍സാഹിതൃവും, സഖാവെങ്ങോട്ട, മത്സരപരീിക്ഷാഫലം, ഓക്കാന്പ്രസ്ഥാനം (സഞ്ജയന്‍, മാതൃ ഭുമി പ്രസിദ്ധീകരണം എന്നിവയാണ്‌ പുരോഗമനസാഹിത്ൃ,്രസ്ഥാനത്തെ വിമര്‍ശിച്ചു സഞ്ജയനെഴുതിയ പ്രധാനപ്പെട്ട ലേഖനങ്ങള്‍. പു. സ. സ്രെകട്ടറിക്ക്‌ ഒരു കത്ത്‌ (കല ജീവിതംതന്നെ) കന്നികൊയ്ത്തിന്റെ അവ താരിക (പതിനഞ്ചുപസ്യാസം) പൊതുജനം ഒരു ശുദ്ധാത്മാവ്‌, സനാതനധര്‍മ്മം അഥവാ ശാശ്ചതമുല്യം (പലരും പലതും? ബാല്യകാലസഖി, കഥാബീജം (കൈവി ക്ക്‌) കല ജീവിതത്തെ എങ്ങനെ സ്പര്‍ശിക്കുന്നു, സത്യവും സൌന്ദര്യവും (സാഹിത്ൃവിദ്യ) പുരോഗമനചിന്ത, സാഹിത്യകാരന്മാര്‍ ഏതുചേരിയില്‍ പ്രര്‍ച്ചാ i25 യോഗം) സാഹിത്ൃവിചാരം (ദന്തഗോപുരം) പ്രതിരോധസാഹ്തൃം (ഇങ്ങുനിന്ന ഞങ്ങോളം) എന്നിവയാണ്‌ കുട്ടികൃഷണമാരാരുടെ (പസിദ്ധമായ 42 ഉപന്യാസങ്ങള്‍ iS. കുട്ടികൃഷ്ണമാരാര്‍ : പതിനഞ്ചുപസ്യാസങ്ങള്‍ (എം.പി. പോളിന്റെ കുടെ, ലേ.) പുറം 68 36. കുട്ടികൃഷണമാരാര്‍ : കല ജീവിതം തനനെ (ലേ. എന്റെ അടിവേരുകള്‍? 7. ലളിതാംബിക അന്തര്‍ജനം : അഗ്നിസാക്ഷി, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1990, പേജ്‌ 5-7 126 അദ്ധ്യായം നാല കാരുരിന്റെ കഥാലോകം കാരൂര്‍ നീ്ലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും ചേനാ സംസ്കാരത്തേയും ലോകവീക്ഷണത്തേയും രൂപപ്പെടുത്തിയത്‌ നവോത്ഥാനകാല കേര ളീയ പരസരമാണെന്ന നിരീക്ഷണം പുതുമയുള്ളതല്ല. ഈ നിഗമനം പൊതുചരച്ചുക ളുടെ ഭാഗമായി സാഹിത്ൃവിദ്യാര്‍ത്ഥിയുടെ മനസ്സിലേക്ക്‌ കടന്നുവന്നിട്ടുള്ളതുമാണ്‌. പറഞ്ഞവസാനിപ്പിച്ചു പരിത്തസന്ദര്‍ഭം എന്ന നിലയ്ക്കല്ല, തുടര്‍ന്നും ചര്‍ച്ചകളിലൂടെ പുതു ജീവിതത്തിന്‌ വഴിയൊരുക്കുന്ന ഒരു ചിന്താധാര എന്ന നിലയിലാണ്‌ നവോത്ഥാനം കേരളീയസമുഹത്തില്‍ നിലനില്‍ക്കുന്നത്‌. ഏതൊരു ചിന്താപദ്ധതിയും (ശദ്ധേയമാകു ന്നത്‌ അതിനെ നിലനിര്‍ത്തുന്ന ഘടകങ്ങളെപ്പോലെതന്നെ, പുനര്‍നിര്‍വൃചിക്കാനും വ്യാധ്യാനിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍കുടി നല്‍കുയോഴാണ്‌. ഈ സാദ്ധൃതകളെ ആ പിന്താപദ്ധതിയുടെ അര്‍ത്ഥസാദ്ധൃതകള്‍ക്കുകത്തുനിന്നുകൊണ്ടുമാത്രമേ പ്രയോജനപ്പെ ടുത്താന൯ ho PID}, നഡോത്ഥാനസാമൂഹികസാഹചര്ൃയത്തെക്കുറിച്ചും നവോത്ഥാനകാല ചെറുകഥയെ കുറിച്ചും പരാമര്‍ശിച്ചു പൊതുകാഴ്ചപ്പാടുകള്‍ ഇന്നും പ്രസക്തമാണ്‌. ഈ കാഴ്ചപ്പാടുകള്‍ക്കുകത്തുനിന്നുകെണ്ടുതന്നെയാണ്‌ ആ കാലയളവിനെ കുറിച്ചുള്ള വൃതിരിക്ത കാഴ്ചപ്പാടുകളും ഉയര്‍ന്നുവരുന്നത്‌. ഒരു സാഹിത്ൃരൂപത്തെ കുറിച്ചുള്ള ചരച്ച്യില്‍ മാതമല്ല, ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്ത്ലെ കേരളീയ സമൂഹത്തെ സൃഷ്ടിച്ച ഏതൊരു മണ്ഡലത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും ഈ കാലഘട്ടവും കാഴ്ച പ്പാടുകളും കടന്നുവരാറുണ്ട. ഗുണവശങ്ങളെ കുറിച്ചു അഭിമാനിക്കുന്നതുപോലെത്തന്നെ ദോഷങ്ങളെ സൃഷ്ടിച്ച മനോഭാവങ്ങളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തി തിരസ്കരി ക്കാനും കേരളീയ സമൂഹം ജാഗ്രത കാണിക്കുന്നു. ഈ സംവാദങ്ങളിരം സ്വാഭാവിക 327 മായും കഥാസാഹിത്യം കടന്നുവരുന്നു. രചനകളും രചനാവ്ൃക്തിത്വവും രൂപംകൊ ള്ളുന്ന സാഹചര്യവും സാഹിത്ൃപഠനത്തിന്റെ മുഖ്യുമേഖലയാണ്‌. ഒരു പൊതുവീക്ഷ ണത്തിനകത്തുനിന്ന്‌ നടത്തുന്ന പഠനങ്ങള്‍ക്ക്‌ അതിന്റേതായ പരിമിതികളും സാദ്ധ്യത കളുമുണ്ട. സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കാരൂര്‍ നീലകണ്ഠ പിള്ളയുടെ സാഹിത്യപ്രതിഭ രൂപപ്പെട്ട സാഹചരുയങ്ങളാണ്‌ ഈ അദ്ധ്യായത്തിന്റെ അന്വേ ഷ്ണവിഷയം. 4.3, എഴുത്തുകാരില്‍ പലരും തങ്ങള്‍ സാഹിത്യപ്രവര്‍ത്തനത്തില്‍ ഏരപ്പെടാനിടയായ സാഹചര്ൃത്തെക്കുറിച്ച അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്‌. ഈ പ്രസ്താവങ്ങള്‍ക്ക്‌ സാഹിത്ൃനിരൂപകരോ പഠിതാക്കളോ അമിതപ്രാധാന്യം നല്‍കാ റില്ല. ഈ പ്രകാശനങ്ങള്‍ നടത്തേണ്ടിവന്നസാഹചര്യം, പശ്ചാത്തലം, ആരോടാണ്‌ വൃക്ത മാക്കുന്നത്‌ തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്തുവേണം സാഹിത്യവിദ്യാര്‍ത്ഥി നിഗമനത്തിലെത്താന്‍. സാഹിത്യ ചരിത്രകാരന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന പൂര്‍വവധാരണ കളെയും ചില സന്ദര്‍ഭങ്ങളില്‍ നിരാകരിക്കേണ്ടിവരും. ചര്രതകാരന്െ തീര്‍പ്പുകളിരു നിരന്തരം ഇടപെടുമ്പോള്‍ മാത്രമേ പുതിയ പഠനത്ത്നുള്ള സാദ്ധൃത തുറന്നുകിട്ടു. ഒരു എഴുത്തുകാരന്റെ പല രചനകളുമായും പരിചയപ്പെട്ടിട്ടുള്ള പഠിതാവിന്‌ ആ വായ നാനുദവങ്ങള്‍ ക്രമീകൃതമായ ഒരു മാനസികാവസ്ഥയെ ഉണ്ടാക്കിയിരിക്കാം. ഈ ധാര ണകളോടെ ഗൌരവമേറിയ പഠനങ്ങളിലേക്ക്‌ കടക്കുന്നത്‌ ശരിയല്ല. എഴുത്തുകാരുടെ വെളിപ്പെടുത്തലുകളെ സത്യവാങമൂലങ്ങളായി സ്വീകരിക്കുന്നില്ലെങ്കിലും ചില പ്രസ്താ വനകളെ മുഖവിലക്കെടുക്കേണ്ടതായിവരും. ഈ നിഗമനങ്ങളില്‍നിന്നുകൊണ്ടാണ്‌ ഈ എഴുത്തുകാരുടെ കാവ്യവ്ൃക്തിത്വത്തെ കുറിച്ചു്‌ പഠിക്കാന്‍ ശശമിക്കുന്നത്‌. 4.1.3, പുര്‍വൃധാരണകളുടെ ആധിപത്യത്തെ പരമാവധി കുറച്ചുകൊണ്ടുവരുവാനുള്ള i26 ഒരു മാര്‍ഗ്ഗമാണ്‌ ശൈലീപഠനം. വാക്കുകള്‍ക്കുത്തമായി ഒരു വാങ്മയം വായനക്കാ രില്‍ ചെലുത്തിയ സ്വാധീനമാണ്‌ എഴുത്തുകാരന്റെ ശൈ. സാഹിത്യരചനയെ കുറിച്ചുള്ള തന്റെ കാഴചപ്പാടുകളും അതിനു നിദാനമായി വര്‍ത്തിച്ച സാമൂഹ്യ സാഹചര്യങ്ങളും സ്വതസിദ്ധമായ ശീലങ്ങളും കാരൂര്‍ പല ലേഖ നങ്ങളിലും അഭിമുഖങ്ങളിലൂമായി വൃക്തമാക്കിയിട്ടുണ്ട്‌.! ഒരെഴുത്തുകാരന്‍ സ്വയം കണ്ടെത്താന്‍ കഴിയാത്ത ഗുണദോഷങ്ങള്‍ ഒരു പഠിതാവിന്‌ അദ്ദേഹത്തിന്റെ രചനകളെ മുന്‍നിര്‍ത്തി ചുണ്ടികാണിക്കാന്‍ കഴിയും. ഓരോ സാഹിതൃരുപത്തിനും, ഓരോ എഴു ത്തുകാരനും തനതായ ഒരു ശൈലിയുണ്ടെന്ന്‌ സാഹിത്യാസ്വാദനത്തിലൂടെ നാം തിരി ചുറിഞ്ഞിട്ടുള്ളതാണ്‌. കാരൂര്‍ കഥകളെ കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ മലയാളത്തിലെ പ്രഗത്ഭ രായ രണ്ടു നിരൂപകന്മാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ പില്‍കാലത്ത്‌ കാരൂര്‍ കഥ കള്ളെ കുറിച്ചു നടന്ന പഠനങ്ങളെയെല്ലാം സ്വാധീനിച്ചു. കാരൂരിന്റെ തിരഞ്ഞെടുത്ത കഥ കള്‍ക്ക്‌ ജി. കുമാരപിള്ളയും എം. അചഷ്ടുതനും നടത്തിയ പഠനങ്ങളാണവ. കാരൂര്‍ കഥ എഴുതുകയല്ല പറയുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ ഇവര്‍ പറഞ്ഞു വെക്കുകയും, പിന്നീ ടുള്ള പഠിതാക്കള്‍ അതു പല പ്രകാരത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഒരു എഴു ത്തുകാരനെകുറിച്ചുള്ള ഉപരിപ്ലവമായ പഠനങ്ങളില്‍ ഇത്തരം ഒരു പ്രസ്താവനക്ക്‌ സാംഗ തൃമുണ്ടെങ്കിലും സൂക്ഷമപഠനത്തില്‍ ഇത്‌ മുഖവിലയ്ക്കെടുക്കാന്‍ കഴിയുകയില്ല. ഇപ്പ കാരമുള്ള രചനാരിതികൊണ്ട്‌ കാരൂര്‍ കഥയ്ക്കു ഏതെങ്കിലും വിധത്തിലുള്ള സ്ലൂനത സംഭവിച്ചു എന്ന്‌ ഈ നിരൂപകര്‍ക്ക്‌ അഭിപപായമില്ല. എങ്കിലും എഴുതപ്പെട്ട ഒരു ലിഖിതപാഠം എന്ന നിലയ്ക്കാണ്‌ ഒരു എഴുത്തുകാരന്റെ ഭാഷാശൈലി, ബിംബ കല്പ നകള്‍, അഖ്യാനത്രന്തം എന്നിവ നമ്മുടെ ശശദ്ധയിലേക്ക്‌ കടന്നുവരുസത്‌. അതു കൊണ്ടുതന്നെ കാരൂരിന്റെ ആഖ്യാനരിതിയെ വിലയിരുത്താന്‍ അദ്ദേഹത്തിന്റെ രചനാ 32 ത്രന്തങ്ങളെ അന്പേഷിക്കേണ്ടതുണ്ട്‌. അദ്ദേഹത്തിന്റെ കഥകളില്‍ കാണുന്ന മനുഷ്യന്‌ സാമാനൃതകള്‍ക്കിടയില്‍ നീന്ന്‌ എപ്രകാരം സവിശേഷമായി അവതരപ്പിക്കപ്പെടുന്നു എന്നതും ഇവിടെ അസമ്വേഷണ വിഷയമാണ്‌. ഒരു ചെറുകഥയില്‍ അവതരിപ്പിക്കുന്ന ജീവിതമുഹൂുരത്തം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചുതായിരിക്കണമെന്ന നര്‍ബന്ധ മില്ല. എങ്കിലും സംഭവ്യമാണെന്ന ധാരണ വായനക്കാരനില്‍ വളര്‍ത്താനുള്ള എഴുത്തു കാരന്റെ കഴിവാണ്‌ ചെറുകഥയുടെ വിജയം. ഇതുകൂടി കണക്കിലെടുത്ത്‌ കാരൂര്‍ തിര ഞ്ഞെടുക്കുന്ന പഠരതസ്വഭാവത്തെയും ബിംബകല്പനകളെയും സൂക്ഷ്മമായി പരിശോ ധിച്ചു അതിന്റെ പിന്നിലുള്ള മനോവ്യാപാരങ്ങളെ കണ്ടെത്തേണ്ടതുമുണ്ട്‌. 41.2. കാരൂരിന്റെ രചചനാകൈല്‌ ശൈലഃശാശ്ചതമായ ഒന്നല്ല. ഒരു വിക്ഷണരിത്‌ എന്ന നിലയിരം സാഹിത്ൃയകാ രന്റെ മാനസികമായ വികാസവും, സങ്കോചവുമെല്ലാം ശൈലിയില്‍ നിലക്കും. വൃക്തി നിഷ്ഠത, വസ്തുനിഷാഠാത എന്നിവയെക്കൂടി പരിഗണിച്ചുവേണം ശൈലിയുടെ സങ്കീര്‍ണ്ണ തകള്ളെ അപ്രഗഥിക്കാന്‍. ഏല്ലാവരും നിത്ൃയവ്യവഹാരത്തിനുപയോഗിക്കുന്ന ഭാഷ, സവി ശേഷമായ ഒരു തിരഞ്ഞെടുപ്പിലൂടെ ഒരു പ്രത്യേകഭാഷയാക്കുകയാണ്‌ എഴുത്തുകാരന്‍ ചെയ്യുന്നത്‌. ഈ തിരഞ്ഞെടുപ്പിലുള്ള വൃതിരിക്തതകളും സവിശേഷകളുമാണ്‌ ഒരു എഴുത്തുകാരന്റെ ശൈലി എന്ന സാമാന്യമായി പറയാം. സാഹിത്ൃമണ്ഡലത്തില്‍ ശൈലി യെകുറിച്ചു പഠിക്കാനും അതിലൂടെ സാഹിത്യ മാതൃക വിലയിരുത്താനും നടത്തുന്ന പ്ഠനപദ്ധതിയെ സ്റ്റെലിസ്റ്റികസ്‌ എന്നു വിളിക്കുന്നു. ശൈലീപഠനത്തെ പലമേഖലക ായിതിരിക്കാമെങ്കിലും വൈയക്തിക ശൈലിയും കാലഘട്ടശൈലിയുമാണ്‌ ഇതില്‍ പ്രധാ നം. ഒരു സാഹിത്യകാരന്റെ പല കൃതികളില്‍ നിന്നായി അയാളുടെ ശൈലിയെ മാത്രം ആധാരമാക്കി നടത്തുന പഠനമാണ്‌ വൈയക്തിക ശൈലീപഠനം. ഏതെങ്കിലും ഒരെ ഴുത്തുകാരന്റെ പ്രാധാനം കണക്കിലെടുക്കാതെ അയാശ ജീവിച്ചിരുന്ന കാലഘട്ടത്തിലെ 34 എഴുത്തുകാരുടെ ശൈലിയെ കുറിച്ചുള്ള വിലയിരുത്തലാണ്‌ കാലപരമായ ശൈലീപഠനം. പ്രാപീനകാവ്ൃശാസ്ര്തത്തില്‍ ശൈലിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാമെ കിലും ആത്മനിഷ്ഠമായ ആസ്ധാദനവുമായി ബന്ധപ്പെട്ടതാണ്‌ ആ ശൈലീവിചാരം. അനുപ്രാസം തുടങ്ങിയ അലങ്കാരസങ്കല്‍പങ്ങളിലും ഈ ചിന്താരീതി കാണാം. ആധു നിക ഭാഷാശാസ്രത കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന ശൈലീവിജ്ഞാനം തികച്ചും വൃത സ്തമാണ്‌. ഭാഷയെ സമഗ്രമായി സമീപിക്കുകയും ഭാഷാപ്രഗഥനത്തിലൂടെ നിഗമന ങ്ങളിലെത്തുകയുമാണ്‌ ശൈലീവിജ്ഞാനം ചെയ്യുന്നത്‌. സ്വാഭാവികമായ ഭാഷപ്രയോഗത്തില്‍ ഏവരും സ്വീകരിച്ച മാര്‍ഗൃത്തില്‍ നിന്ന്‌ എന്തെല്ലാം വൃതിയാനമാണ്‌ ഒരു എഴുത്തുകാരന്‍ വരുത്തുന്നത്‌ എന്നു പരിശോധിക്കൂ ന്നതാണ്‌ ശൈലീപഠനത്തില്‍ ഏറ്റവും പ്രധാനമായ ഒരു മാര്‍ഗ്ഗം. ഈ വൃതിയാനങ്ങളെ പ്രധാനമായും എട്ടായി! തരംതിരിക്കാം. 1. പ്ദവൃതിയാനം/നുതന പദന്ധൃഷ്ടി 2, വ്യാകരണ ഡൃതിയാനം 3. എഴുത്തിലുള്ള വ്യതിയാനം 4. സ്വന വൃതിയാനം 5. അര്‍ത്ഥ വൃതിയാനം 6. ഭാഷാഭേദ വൃതിയാനം 7, സന്ദര്‍ഭ വൃതിയാനം 8. കാലാശ്രിത വൃതിയാനം 323 സാങ്കേതികമായ എന്തെങ്കിലും മു൯ധാരണയാലല്ല, സ്വാഭാവികമായ ചില ശീല ങ്ങളില്‍ നിന്നാണ്‌ രചനാശൈലി വാര്‍ന്നുവീഴുന്നത്‌. ഭാഷാനിയമങ്ങളുടെ ലംഘനം, സാമൂഹൃവസ്ഥകളുടെ വൃത്യാസം, ഉക്തിവൈചി്യ(ത്ൃയങ്ങള്‍, താളനിഷ്േയം എന്നിവയും ശൈലീപഠനത്തില്‍ (പ്രധാനമാണ്‌. നവോത്ഥാനകാല കഥാകാരയാരില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നി എഴുത്തുകാര്‍ പദസങ്കല്പത്തില്‍ ഒരു പുതിയ രീതി സ്വീകരിച്ചു. നിലവി ലുള്ള പദ/പദാരത്ഥേബോധത്തിന്റെ സാദ്ധൃതകളെ പ്രയോജനപ്പെടുത്തി പുതിയ ആശ യബോധത്തെ സൃഷ്ടിക്കാനാണ്‌ ഇവര്‍ ശ്രമിച്ചത്‌. അനൃഭാഷാപദങ്ങളെ, ആശയസന്നി വേശത്തിനുള്ള സാദ്ധ്യതകളെ മു൯നിരര്‍ത്തി പരിഷകരിക്കാനും ഇവര്‍ (ശ്രമിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവിക ഭാഷാരിീതിയില്‍നിന്നും, നിര്‍മ്മിത ക്ൃതിമരിതിയിലേക്ക്‌ പലപ്പോഴും കഥാശൈല! മാവ്‌. ഭാഷാനിയമങ്ങളും വ്യാകരണനിയമങ്ങളും ലംഘീക്കു ന്നതിനും നവോത്ഥാനകാല കഥാകൃത്തുക്കള്‍ താരുപര്യം കാണിച്ചു. കാരൂര്‍ നീലക ണ്ഠപിള്ള ഇത്തരം വൃതിയാനങ്ങള്‍ക്ക്‌ താരുപര്യം കാണിച്ചില്ല. എന്നാല്‍ സ്വാഭാവിക ഭാഷയുടെ ശക്തിയെയും സാദ്ധൃതകളെയും പരമാവധി പ്രയോജനപ്പെടുത്താന൯ അദ്ദേഹം ശ്രദ്ധിച്ചു. ഗദ്യത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതോടൊപ്പം കഥയില്‍ കാവ്യാത്മകമായ ഭാഷ ഉപയോഗിക്കുന്നതിനാണ്‌ കാരൂര്‍ ശ്രമിച്ചത്‌. പ്രതീകാത്മക ഭാഷ യിലൂടെ രൂപസാദൃശ്ൃത്തെയും ധ്സ്യാത്മേക ഭാഷയിലൂടെ ,ക്രിയാസാദൃശൃത്തെയും സൃഷ്ടിക്കുവാനുള്ള കവിഭാവനയുടെ കഴിവ്‌ കാരൂര്‍ സായത്തമാക്കി. സന്ര്‍ഭോചചിത മായി പായതസ്വഭാവത്തിനനുസരിച്ച ഭഷാഭേദങ്ങളെ ന്ധീകരിച്ചു കാരൂര്‍, വായനക്കാരന്‍ അസ്ധാഭാവികത അനുഭവപ്പെടാത്ത വിധം ഈ വൃത്യാനങ്ങളെ സ്വാംശീകരിച്ചു. മദ്ധ്യ തിരുവിതാംകൂറിലെ ഇടത്തരം നായരവിടുകളിലെയും പാവപ്പെട്ട ഇതരസമുദായങ്ങ ളിലെയും അകത്തളത്തിലെ സ്വാഭാവികാന്തതീക്ഷം ഭാഷയിലും ഭാഷണത്തിലും കാത്തു 132 സൂക്ഷിക്കാന്‍ കാരൂരിന്‌ കഴിഞ്ഞു. മറ്റെഴുത്തുകാരുടെ രചനകള്‍, തന്നെ സ്വാധീനിച്ചത്‌ ഏതു പ്രകാരത്തിലാണെന്‍ കാരൂര്‍ സൂചിപ്പിച്ചിട്ടുണ്ട. കാരൂരിന്റെ രചനാരിത്യില്‍ പാശ്ചാത്യ ചെറുകഥാകൃത്തുക്കളുടെ സ്വാധീനം വളരെ കുറവാണ്‌. ഭാഷയുടെ കാരൃത്തില്‍ മലയാള കഥാസാഹിതൃകാരന്‍മാരില്‍ കാരു രിനെ ഏറ്റവും കുടുതല്‍ സ്വാധീനിച്ചത്‌ കെ. സുകുമാരന്‍, ഇ.വി. കൃഷണപിള്ള എന്നീ എഴുത്തുകാരാണ്‌. ആദ്യകാല നവോത്ഥാന ചെറുകഥയുടെ ഭാഷാപരമായ പരിമിതി കള്‍ തകഴിയുടെ പതിതപങ്കജ്‌ ത്തിനുള്ള അവതാരികയില്‍ ഇ.വി. കൃഷ്ണപിള്ള പുണ്ടി ARIZA Ns. “മലയാള ഗദൃശൈലിയേക്കാള്‍ കൂടുതല്‍ അടുപ്പം ്രന്ഥകാരന്‍ ആംഗലരീതിയോ ടാണെന്നു തോന്നത്തക്കവിധം കാണപ്പെടുന്ന വാചകനിരമ്മിതിയില്‍ ഞാന്‍ ഏതായാലും അദ്ദേഹത്തെ അഭിനന്ദിക്കുന്നില്ല ......................... പ്തിതപടംജമായ ഗുണവതിയുടെയും ത്യാഗിവര്യനായ വിനയന്യേയും സന്ദരശനങ്ങളെ പറ്റി അറിയുവാനുള്ളുതെല്ലാം അവിയ ണമെന്ന ഉത്കണ്ഠയോടെ വായിച്ചുപോകുന്ന നമുക്ക്‌ ഈ അഭിനവഗദൃരിതി ചില പ്പോള്‍ അസഹൃത തന്നെ ഉണ്ടാക്കുന്നുണ്ട്‌” വളര്‍ന്നുവന്നിരുന്ന ആധുനിക ഗദ്യൃശൈലിയുടെ പരിണാമങ്ങളെ ആശങ്കയോടെ യാണ്‌ ഇ.വി. കൃഷ്ണപിള്ള വിലയിരുത്തുന്നത്‌. എന്നാല്‍ അതിനായി, അദ്ദേഹം ഉപ യോഗിക്കുന്ന ഭാഷാഗദൃരിത്‌ അകച്ചും സങ്കീരണ്ണമായിരുന്നു എന്നും കാണാം. ഒരു പരിവര്‍ത്തനഘട്ടത്തല്‍ ഭാഷയുടെ ശൈലിപരമായ വൃത്ിയാനങ്ങളെ യാഥാസ്ഥിതിക നായ ഒരു നിരൂപകന്‍ പുറമെനിന്ന്‌ നോക്കുമ്പോഴുണ്ടാകുന്ന പരിര്രാന്തി കൂടിയാണ്‌ ഈ വിലയിരുത്തല്‍. ഇ.വിയുടെയും തകഴിയുടെയും രചനാപരമായ പരിമിതികളെ അത ജീവിക്കാന്‍ കാരൂരിന്റെ ഭാഷാശൈലിക്ക്‌ കഴിഞ്ഞു. ചിന്തയും പ്രകാശനവും തമ്മിലുള്ള i33 പാരസ്പര്യത്തെകുറിച്ച കാരൂരിന്‌ നല്ല ധാരണയുണ്ടായിരുന്നു. ” കഥയെഴുതാന്‍ പഠിപ്പു വേണമെന്നില്ല വലിയ ശ്രദ്ധയും വേണ്ട പേരുവെച്ചെഴു താന്‍ പേടിക്കയും വേണ്ട. വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍, അവനെ രസി പ്പിക്കാന്‍ കഥയ്ക്കു കഴിയും. കവിതയ്ക്കും കഴിയും. പ്രഡലേഖനങ്ങള്‍ക്ക്‌ ആ കഴിവി ലു. കുവികളോടെനിക്ക്‌ ഭക്ത്യാദരവുകള്‍ ഉണ്ടായിരുന്നു. ചെറുകഥയും ഒരു തരം കവിത തന്നെ. ഗദൃമാണെന്നു മാത്രം. അപ്പോള്‍ ഞാ൯ കഥ എഴുതിയത്‌ വായനക്കാരെ രസി പിച്ച അയാളുടെ പ്രീതി നേടാനായിരുന്നുവെന്നു സ്പഷ്ടം? ശ്രദ്ധവെക്കാതെ പെരുമാറാന്‍ കഴിയുന്ന ഒരു സാഹിത്ൃരുപമാണ്‌ ചെറുകഥ എന്ന്‌ കാരൂര്‍ പറയുന്നത്‌, കാരൂരിന്റെ രചനാലോകത്തെ വിലയിരുത്തുമ്പോശ്പോലും ശരിയ ONT കാണാന്‍ കഴിയും. വാക്കിനോട വാക്കിനെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസ്സിനോട മനസ്സിനെ അടുപ്പിക്കുകയാണ്‌ ഒരു എഴുത്തുകാരന്‍ ചെയ്യുന്നത്‌. ഈ ബോധം കാരു രിന്വെ മിക്ക രചനകളിലും കാണാം. പ്രഡാലേഖനങ്ങള്‍ക്ക്‌ രസിപ്പിക്കാനുള്ള കഴിവ്‌ കുറവാണെൌട്ലും ഹൃദയത്തെ സ്പര്‍ശിക്കാനുള്ള കഴിവ്‌ വളരെ വലുതാണെന്ന്‌ കാലം തെളിയിച്ചിട്ടുണ്ട. എന്നാല്‍ വിചാര /അര്‍ത്ഥപ്രധാനമായ ഗദ്ൃത്തേക്കാള്‍, വികാര/ഭഓവ പ്രധാനമായ ഗദൃത്തെയാണ്‌ താനിഷ്ടപ്പെടുന്നതെന്ന്‌ കാരൂര്‍ രചനയിലൂടെ തെളിയി ച്ചു. കാവൃഭാഷയോടുള്ള ആദരവും അടുപ്പവും കാരൂര്‍ വൃക്തമാക്കുന്നത്‌ രചനകളി ലാണ്‌. ഓഈപചാരിക വിദ്യാഭ്യാസത്തെയാണ്‌ “പഠിപ്പ്‌ ഏന്നതുകൊണ്ട്‌ കാരൂര്‍ അര്‍ത്ഥമാ ക്കുന്നത്‌ എങ്കിലും വൃക്തിജീവിതത്തിന്വേയും സമൂഹജീവിതത്തിന്റേയും വിവിധ തുറ കളില്‍നിന്‌ നമുക്ക്‌ ലഭിക്കുന്ന ആകെയുള്ള അനുദവങ്ങളെയാണ, വിദ്യാഭ്യാസം എന്ന തുകൊണ്ട്‌ നവീനസമൂഹം അര്‍ത്ഥമാക്കുന്നത്‌. സാധാരണക്കാരന്‍ മനസ്സിലാകുന്ന വിധ i34 ത്തില്‍ ഭാഷ എപ്രകാരം ഉപയോഗിക്കണമെന്ന്‌ കാരൂരിന്‌ അറിയാമായിരുന്നു. വ്യക്തി ജീവിതത്തില്‍ കാരൂര്‍ വ്യാപരിച്ച മണ്ഡലങ്ങള്‍ ഇതിനുള്ള അവസരം അദ്ദേഹത്തിനു നല്കി. 4.2. വൃക്താജിവിതം 1898 ഫ്രെബുവരിയില്‍ തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ ഏറ്റുമാനൂരില്‍ ജനിച്ച കാരൂര്‍ 191208 oR PG0 OD) പരിക്ഷ പാസായി. അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി 1913ല്‍ ഒരു പൂര്‍ണ്ണ അദ്ധ്യാപകനായി? അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഇന്നത്തെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കിയ കാരൂര ടര സര്‍വീസിരു നീന്നും വിരമിച്ചു. അദ്ധ്യാപകരെ അവകാശ ബോധമുള്ളവരാക്കി മാറ്റാനുള്ള യത്നത്തില്‍, അധികാരികളുടെ അപ്രീതിക്ക്‌ ഇരയായ കാരൂര്‍ കുറച്ചുകാലം സസ്പെന്‍ഷനിലായിരുന്നു. അദ്ധ്യപേകനായിരിക്കെ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു കാരുര കാര്‍ഷികവൃത്തിയിലേരപ്പെട്ടും കയര്‍ വ്യാപാരത്തി ലേര്‍പ്പെട്ടും ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട. മലയോരത്തിലെ ഏലകൃഷി അദ്ദേ ഹത്തിന്‌ മലയനി പിടിക്കാന്‍ ഇടനല്കുകയും, കയര്‍ വ്യാപാരം കടബാദ്ധൃതയ്ക്ക്‌ വഴിവെയ്ക്കുകയും ചെയ്തു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ആദ്യകാലത്ത്‌ കാര്യ മായ പ്രതിഫലമൊന്നും ലഭിപ്പിരുന്നില്ലെങ്ക്ലും, താന്‍കൂടി! മുന്‍കൈ എടുത്തു സ്ഥാപിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ശക്തീപ്പെടടതോടെ ആ മേഖലയില്‍ നിന്നും BOMB വരുമാനം ലഭിക്കാനു തുടങ്ങി. നായര്‍ സര്‍വിസ്‌ സൊസൈറ്റി, ക്ഷീരോല്‍പാദക സഹകരണസംഘം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഏന്ന്‌ സഹകരണ പ്രസ്ഥാനങ്ങളില്‍ കാരുര സജീവ മായി പങ്കെടുക്കുകയും നേതൃത്വം നലകുകയും ചെയ്തു. സങ്കുചിത താല്പര്യങ്ങള്‍ക്കു i35 പരി വിശാലമായ താലപര്യങ്ങളുടെ അടിസ്ഥാനത്തില്‍ നായര്‍ സമുദായാംഗങ്ങളെ സംഘ ടിപ്പിക്കാന്‍ കാരൂര്‍ ശ്രദ്ധിച്ചു. ക്ഷീരോല്‍പാദനവുമായി യാതൊരു ബന്ധവുമില്ലായിരു ന്നവെങ്കിലും ആ മേഖലയിലെ അസംഘടിരരും അല്പവരുമാനക്കാരുമായ മനുഷ്യരെ സംഘടിപ്പിക്കാന്‍ കാരൂര്‍ കാണിച്ച താല്പര്യം എടുത്തുപറയത്തക്കതാണ്‌.” സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും കാലോചിത മായ പരിഷകരണങ്ങളിലും കാരൂര്‍ വഹിച്ച പടം: നമ്മുടെ സാഹിതൃചരിര്തത്തിന്റെ ഭാഗ മാണ്‌. സാഹിതൃകാരന്‍മാരുടെ പുരോഗമന സ്വഭാവമുള്ള എല്ലാം കൂട്ടായ്മകളിലും കാരൂര്‍ മുന്നിലുണ്ടായിരുന്നു. കോട്ടയം കേന്ദ്രമായി പ്രവരത്തിച്ചുവന്ന “സാഹിത്‌ സഖ്യത്തിന്റെ രൂപീകരണത്തിലും, പ്രതിമാസ സാഹിത്ൃയചരച്ചുകളിലും കാരൂര്‍ സജീവമായി പങ്കെടു ത്തു. പുരോഗമനസാഹിതൃസംഘടനയുടെ കോട്ടയം സമ്മേളനത്തിന്റെ മുഖ്യസംഘാ ടകരില്‍ ഒരാശ കാരൂര്‍ ആയിരുന്നു. സ്വാഗതസംഘത്തിന്റെ (ട്രഷററായി പ്രവരത്തിച്ച കാരൂര്‍ പണസംബന്ധമായ കാര്യങ്ങളില്‍ കാണിച്ചിരുന്ന മിതവ്ൃയശിീലംകൊണ്ട്‌ സമ്മേ നത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.“ രാഷ്ഭ്ര്യ്പ്രത്ൃയയശാസ്ധതത്തോട പ്രകടമായി അടുപ്പം കാണിക്കാതിരുന്ന കാരൂര്‍, മാര്‍ക്സിയന്‍ ദര്‍ശനത്തോടുള്ള തന്റെ അടുപ്പം രചനകളിലൂടെ യാണ്‌ വൃക്തമാക്കിയത്‌.? 4.2.1, ഏറ്റുമാനൂര്‍ അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഒരിടത്തരം നായര്‍ തറവാടാണ്‌ കാരൂര്‍ വീട. ഈ തറവാട്ട്‌ലെ ഈശ്ചരഭക്തയായ കുഞ്ഞീലി അമ്മയുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്ലകണ്ഠപിള്ളയുടെയും ആദ്യത്തെ മകനാണ്‌ കാരൂര്‍ ന്ലകണ്ഠ പിള്ള. കാരൂരിന്റെ അമ്മ തന്റേടമുള്ള സ്രതീ ആയിരുന്നുവെന് പലരും അനുസമരിച്ചി ട്ടുണ്ട്‌. വൃക്തി ജീവിതത്തില്‍ മിതവൃയയശീലവും സത്യസന്ധതയും താന്‍ ശീലിച്ചത്‌ അച്ഛനില്‍ നിന്നാണെന്ന്‌ കാരൂര്‍ തന്നെ എഴുതിയിടുണ്ട.?” അമ്മയ്ക്കു വിദ്യാഭ്യാസം 326 വളരെ കുറവായിരുന്നുവെങ്ക്‌ലും അവരുടെ കഥ പറയുന്ന രീതി തന്നെ സ്വാധിനിച്ചിട്ടു ണ്ടെന്നും കാരൂര്‍ വൃക്തമാക്കിയിടടുണ്ട. ജേഷഠപുരതനാകയാല്‍ അനുജന്‍മാരുടെ ഉത്ത രവാദിത്വങ്ങള്‍ നിര്‍വൃഹിക്കാ൯ കാരൂര്‍ നീലകണ്ഠപിള്ള ബാദ്ധൃയതപ്പെട്ടവനായിരുന്നു. മൂന്നു കനിഷാസഹോദരന്‍മാരുമായി കാരുരിനുണ്ടായിരുന്ന മമതാബന്ധത്തിന്റെ ആഴം കാരൂര്‍ നാരായണന്‍ എഴുതിയ അനുസ്മരണത്തില്‍ കാണാം. 1930ല്‍ കോട്ടയം കാരാ പ്പു മഠത്തില്‍ കിഴക്കേതില്‍ ഭവാനിയമ്മയുമായുള്ള കാരൂരിന്റെ വിവാഹം നടന്നു. രണ്ട്‌ പെണ്‍മക്കള്‍ക്ക്‌ ജനംനലകിയ ആ ദാമ്പതൃത്തിന്റെ ഈഷ്മളതയും കുടുംബജീവിത ത്തിന്റെ സ്വച്ചതയും അദ്ദേഹത്തിന്റെ പുരതിയുടെ അനുസ്മരണങ്ങളില്‍നിന്നും മനസ്സി ലാക്കാം.1: 4.2.2, 1932ലാണ്‌ കാരൂരിന്റെ സാഹിത്യ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്‌. അന്നത്തെ കൂലി എന്നു പുനര്‍നാമകരണം ചെയ്ത “ഭൃത്വാത്സല്യ' മാണ്‌ കാരൂര്‍ ആദ്യം എഴു തിയ ചെറുകഥ 40േലധികം ചെറുകഥകളും, പത്തു ബാലസാഹ്‌ത്ൃകൃതികളും, മൂന്നു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. അഞ്ഥുകടലാസ്‌ എന്നപേരില്‍ അദ്ദേഹം എഴു തിയ ബാലസാഹിത്യം പൂമ്പാറ്റ ഏന്ന പേരില്‍ ചലപ്പിര്തമാക്കിയിട്ടുണ്ട്‌. 1975 സെപ്തംബര്‍ 30ന്‌ അന്തരിക്കുന്നതുവരെ സജീവമായ ഒരു സര്‍ഗ്ഗജീവിത മാണ്‌ കാരുരിനുണ്ടായിരുന്നത്‌. ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്കു തന്നെ മനസ്സിലുള്ള ആശയങ്ങള്‍ ഏറ്റവും ലളിതവും സുഗഹവുമായ രൂപത്തില്‍ കൂട്ടികള്‍ക്ക പറഞ്ഞുകൊടുക്കാന്‍ കാരൂരിന്‌ കഴി ഞ്ഞു. അദ്ധ്യാപക സമൂഹത്തിന്റെ അവശതകള്ളെകുറിച്ചും, അവകാശങ്ങളെകുറിച്ചും തന്റെ സഹജീവികളെ പറഞ്ഞു മനസ്സിലാക്കി അവരെ സംഘടിപ്പിക്കാ൯ കാരൂരിന സാധി ച്ചു. ഒരു മികച്ചു സഹകാര്യായ അദ്ദേഹം സഹകരണ പ്രസ്ഥാനത്തിന്റെ ഉദദേശ്ൃലക്ഷ്യ i37 ങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതു പ്രയോഗത്തില്‍ വരുത്തുന്നതില്‍ നേടിയ വിജയം സുപ്രധാ നമാണ്‌. ആശയവിനിമയത്തിനുള്ള ഭാഷ, സമര്‍ത്ഥമായി കൈകാര്യം ചെയ്യുമ്പോഴാണ്‌ ഇത്തരം കാര്യങ്ങള്‍ വിജയത്തിലെത്തുന്നത്‌. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അണിയറയിലാണ്‌ കാരൂര്‍ നിലയുറപ്പിച്ചത്‌. തത്ധശാസ്രത്രപശ്നങ്ങള്‍ ചര്‍ച്ച ചെയ്തി രുന്ന (പ്രധാന വേദികളില്‍നിന്ന കാരൂര്‍ അകന്നുനിന്നു. ആ സംവാദങ്ങളില്‍ അദ്ദേഹം ഒരു ശ്രോതാവ്‌ മാത്രമായിരുന്നു. തത്വശാസ്രതത്തെ കലയാക്കി മാറ്റി സമൂഹത്തിലെ ത്തിക്കുന്നതിനാവശ്യമായ ഭാഷ കാരൂര്‍ സമര്‍ത്ഥമായി വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഒരു വൃവസായി എന്ന നിലയിലും വ്യാപാരി എന്ന നിലയിലും (പവരത്തി ക്കാന്‍ (്രമിച്ച്‌ കാരൂര്‍ ആ രംഗങ്ങളില്‍ തികഞ്ഞ പരാജയമാണ്‌ അനുഭവിച്ചത്‌. അതിന്റെ ഭാഷയും 'പഠിപ്പും' കാരൂരിന സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല. മിതമായ വാക്കുകളില്‍ സാരവത്തായ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഥാകാരനായ കാരുൂരിന്‌ കഴിഞ്ഞത്‌ ഈ സാഹചര്യങ്ങള്‍ കൊണ്ടുകൂടിയാണ്‌. ജീവിത സാഹചര്യങ്ങളും അനുഭവങ്ങളു മാണ്‌ കാരൂരിലെ കഥാകാരനെ സജീവമാക്കിയത്‌. 4.3. കഥയിലെ പരുവരത്തനങ്ങള്‍ൾ ആദുകാലഘട്ടത്തിലെ എഴുത്തുകാരില്‍ കെ. സുകുമാരന്റെ കഥകശ സംഭാഷണ പ്രധാനമായിരുന്നു. ഇ.വി. കൃഷ്ണപിള്ളയുടെ കഥകള്‍ ഭാവനക്കും വര്‍ണ്ണനയ്ക്കുമാണ്‌ പ്രാധാന്യം നല്കിയത്‌. അനുരാഗവര്‍ണ്ണനയില്‍, കാല്‍പനികവും ആദര്‍ശാത്മവുമായ ദ്രപമത്തിനു നര്കിയ സ്ഥാനം, ഐതിഹ്യങ്ങളും കെട്ടുകഥകളും ചര്ര്തസംദഭവങ്ങളു മുപേക്ഷിച്ച്‌ സാമുഹ്യ പ്രശ്നങ്ങള്‍ക്ക്‌ ഇതിവൃത്തത്തില്‍ കൊടുത്ത പ്രാധാസ്ും വിനോ ദ്രപപാധാന്ും ഒഴിവാക്കി ജീവിതാദര്‍ശങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാന്‍ കാണിച്ചു വിവേകം എന്നിവയാണ്‌ കാരുരിനെ മു൯ഗാമികളില്‍നിന്ന്‌ വൃതിരിക്തനാക്കുന്നത്‌. വിധിയുടെയും ദൈവത്തിന്റേയും ലോകത്തുനിന്ന്‌ സാമൂഹൃസത്യങ്ങളുടെ ലോകത്തിലേക്ക്‌ മലയാള i36 ചെറുകഥയെ ഇറക്കികൊണ്ടുവന്നതില്‍ കാരൂര്‍ ഉള്‍പ്പെടെയുള്ള കഥാകാരന്മാര്‍ വഹിച്ച പടം പ്രധാനപ്പെട്ടതാണ്‌. താന്‍ ജീവിച്ചു സമൂഹത്തിലെ മനുഷ്യ സമുദായത്തെ സൂക്ഷമമായി മനസ്സിലാ ക്കാനും സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളാനും സരസമായി അവതരിപ്പിക്കാനും സമ രോത്സുകരായി കര്‍മ്മരംഗത്തിറങ്ങാ൯ പ്രേരിപ്പിക്കാനും കാരൂര്‍ നീലകണ്ഠപിള്ള ശ്രദ്ധിച്ചിട്ടുണ്ട്‌. 4.3.4 സമൂഹത്തിനോട ചിലത്‌ പറയാനുണ്ടായിരിക്കുക, അതിനുള്ള മാധ്യമമായി സാഹി തൃത്തെ തിരഞ്ഞെടുക്കുക, കഥ എന്ന സാഹിത്ൃരൂപമാണ്‌ തനിക്ക്‌ വഴങ്ങുന്നത്‌ എന്ന്‌ കണ്ടെത്തുക തുടങ്ങിയവയിലെല്ലാഠം കാരൂരിന്‌ വൃക്തതയുണ്ടായിരുന്നു. കഥയെഴുത്തു കാരുടെ മനസ്സ്‌ ഏപ്പോഴും കഥാസൃഷ്ടിയിലേരപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും അത്‌ തങ്ങളുടെ ഒരു ശീലമാണെന്സും കാരൂര്‍ പറയുന്നു. 'കുരുക്കുവീണ നൂലുപോലുള്ള പ്ലോട്ട്‌ ഉണ്ടാക്കാന്‍ താന്‍ പണിപ്പെടാറില്ലെന്നും കഥാപഠ്യതങ്ങളുടെ എണ്ണം കഴിയുന്നതും കുറഞ്ഞിരിക്കാനു മുനുകരുതലെടുക്കുമെന്നും, വാക്കുകള്‍ പരിമിരമായിരിക്കാനു ശ്രദ്ധി ക്കാറുണ്ടെന്നും കാരൂര്‍ വൃക്തമാക്കുന്നു. “ഒരു കഥ എഴുതികഴിഞ്ഞാല്‍ അതു വെട്ടി ചെറുതാക്കുന്ന ഒരു ശീലമുണ്ടെനിക്ക്‌, പിന്നെ ആരു നോക്കിയാലും ഒരു വാക്കെങ്കിലും അധികം കാണരുതെന്ന്‌ വെച്ചു. അത്തരെതത്തോളം ഫലിച്ചിട്ടുണ്ടെന്ന്‌ എനിക്കു നിശ്ചയ മില്ല.” രചനയിലെ സൂക്ഷമത എത്രത്തോളം വെച്ചുപുലര്‍ത്തിയ ഒരു എഴുത്തുകാരനാ യിരുന്നു കാരൂര്‍ എന്നതിന്‌ നിദര്‍ശനമാണ്‌ മേല്‍വിവരിച്ച പ്രസ്താവം. തന്റെ കഥാപാ ്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണെന്്‌ കാരൂര്‍ പറയുന്നത്‌ തന്റെ സാഹിത്യത്തിന്‌ ജീവി തവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. 7 4.4. ബോധപൂര്‍വ്വമായ രചനകള്‍ എന്തിനെഴുതുന്നു എന്ന ചോദ്യത്തിന്‌ വൃക്തമായ ഉത്തരം നല്കാന്‍ കാരൂര്‍ ശ്രദ്ധി ചിട്ടുണ്ട്‌. നിരുദ്ദേശ്ൃമായ ഒരുര്രവൃത്തിയിലും മനുഷ്യന്‍ ഏര്‍പ്പെടുന്നില്ല എന്നതുകൊ ണ്ടുതന്നെ തന്റെ കഥാരചനയും സോദ്ദേശ്യമാണ്‌ എന്ന്‌ അദ്ദേഹം കരുതുന്നു. “എന്നാല്‍ താന്‍ തനെ എന്തിനെഴുതുന്നു, മറ്റുള്ളവര എഴുതിയാല്‍ പോരോ” എന്ന മറുചോദ്യ ത്തിന്‌ അദ്ദേഹത്തിനു മറുപടിയുണ്ട. അവര്‍ക്കും തനിയ്ക്കും പറയാനുള്ളത്‌ ഒന്നായിരി ക്ക്യില്ല ഏന്ന്‌ അദ്ദേഹം മുന്‍കണ്ടു. തന്റെ കഥകള്‍ ആളുകള്‍ വായിച്ചു രസിക്കും എന്ന തിനോടൊപ്പംതന്നെ അവരുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ കഴിയുമെന്ന വിശ്വാസവും കാരൂരിനുണ്ടായിരുന്നു. അധീശവര്‍ഗ്ൃത്തിന്‌ അപ്രിയമായ ചില കാര്യങ്ങള്‍ കൂടി തനിയ്ക്കു പറയാനുണ്ടെന്ന ബോധമാണ്‌ വസ്തുനിഷാഠതയുള്ള ഉപന്യാസകാര നില്‍നിന്ന്‌ ഭാവനാ പ്രാധാന്യമുള്ള കഥാകാരനിലേക്ക്‌ കാരൂരിനെ പരിവര്‍ത്തിപ്പിച്ചത്‌. എന്നാല്‍ ലോകത്തേയും മനുഷ്യനേയും വിലയിരുത്തുനതില്‍ ഏതൊരു എഴുത്തുകാ രനും സവിശേഷമായ വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. “...... വായനക്കാരനെ രസിപ്പിക്കാന്‍ വെറും വിനോദ കഥ എഴുതാമെന്നു ഞാന്‍ വിചാരിച്ചില്ല. കുറ്റങ്ങളും കുറവുകളും പറയുന്നതു കേള്‍ക്കാന്‍ നമുക്ക്‌ താല്പര്യം കൂടും. അതു വൃക്തിയുടേതായാലും സമുദായത്തിന്ദേതായാലും കൊള്ളാം. ഞാന്‍ ആദൃം എഴുതിയ കഥ ഒരു ജയിയുടെ കുറ്റവും കുറവും ചിര്തീകരിക്കുന്നതും, രണ്ടാമതെഴുരു യത്‌ ഒരു ഭര്‍ത്താവിന്റെ കറുത്ത വശങ്ങള്‍ ച്രതീകരിക്കുന്നതും, പിന്നത്തേത്‌ ഒരുവന്റെ പണക്കൊതിയെ ആക്ഷേപിക്കുന്നതുമായിരുന്നു. ഈ കഥകള്‍ വായിച്ച്‌ ജന്മിമാരും ലുബ്ധ ന്മാരുമൊക്കെ നല്ലവരായിതീരും എന്നു ഞാന്‍ വ്യാമോഹിച്ചില്ല, തീര്‍ച്ച്‌”'* ഇതായിരുന്ന കാരൂരിന്റെ രചനാവീക്ഷണം. സമുഹത്തിലെ ദോഷങ്ങളിലേക്ക്‌ വിരല്‍ ചുണ്ടുമ്പോള്‍, ഗുണത്തെകുറിച്ച്‌ മനുഷ്യര്‍ മനസ്സിലാക്കുമെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. 340 4.4.3. താനൊറ്റക്ക്‌ താമസിച്ചപ്പോള്‍ ഉണ്ടായിരുന്ന ഏകാന്തതയാണ്‌ തന്നെ ഒരു എഴു ത്തുകാരനാക്കിയത്‌ എന്‌ കാരൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാഹ്തൃരൂപങ്ങളില്‍ വെച്ച ALO എന്ന സാഹിതൃരുപത്തോട തനിയ്ക്ക്‌ കൂടുതരുഃ മമത തോന്നാനുള്ള കാരണം തന്റെ ആത്മവിശ്വാസവുമായി ബന്ധപ്പെടടതാണെന്നു പറയുന്ന കാരൂര്‍ ഒരു മനുഷ്യ നെന്ന നിലയിരു തന്റെ കൈവേഗത്തേക്കാള്‍ ഒരു സാഹിതൃകാരനെന്ന നിലയില്‍ തന്യെ മനസ്സിന്റെ വേഗത കൂടുതലാണെന്നും പറഞ്ഞിട്ടുണ്ട്‌. പാശ്ചാത്യ സാഹിത്യത്തില്‍ ഒട്ടു താല്പരുമില്ലായിരുന്നുവെങ്കിലും, നാലപ്പാടന്‍ വിവര്‍ത്തനം ചെയ്ത പാവങ്ങള്‍ താന്‍ പലതവണ വായിച്ചിട്ടുണ്ടെന്നും അതു തന്നെ സ്വാധീനിച്ചിടുണ്ടെന്നും അദ്ദേഹം വൃക്ത മാക്കുന്നു. മേല്‍സൂചിപ്പിച്ച മാനസികാവസ്ഥയും, തന്റെ വിശ്വാസങ്ങളോട നീതി പുലര്‍ത്താ നുള്ള വൃശഗതയും, സാമുഹൃപപഗ്നങ്ങളോട സജീവമായി പ്രതികരിക്കാനഠരഗഹിച്ചു നീതി ബോധവുമാണ്‌ കാരൂര്‍ ക്ഥാകാരനായതിന്റെ മറ്റൊരു പശ്ചാത്തലം. നവോത്ഥാനകാല സാമൂഹൃവീക്ഷണത്തിന്റെ സ്വാധീനമാണ്‌ കാരൂരിന്റെ മുല്ൃയബോധങ്ങളെ ആദ്യഘട്ട ത്തില്‍ നിയ്യന്തിക്കുന്നത്‌. സമകാലികരില്‍നിന്ന്‌ കാരൂരിനെ വൃതൃസതനാക്കുന്ന മറ്റു ചില ഘടകങ്ങള്‍ കൂടി യുണ്ട്‌. വിനീതനും, സമര്‍ത്ഥനും, വിവേകശാലിയുമായ ഒരു നാട്ടി൯പുറത്തുകാരന്റെ മനസ്സാണ്‌ കഥാകാരനായ കാരൂരിന്റേത്‌. നര്‍മ്മബോധമാണ്‌ കാരൂരിന്റെ മറ്റൊരു സവി ശേഷത. മനസിനകത്ത്‌ ഒരു നനുത്ത ചിരി കാത്തുസുക്ഷിക്കുക, അതു ക്രമേണ ചിന്താ മധുരമായി വളര്‍ന്ന്‌ ഒരു പൊട്ടിച്ചിരിയായി മാറുക ഏന്നത്‌ കാരുരിന്റെ കഥനശൈലി യൂടെ സവിശേഷതയാണ്‌. ജീവിതത്തിന്റെ വിഷമ പ്രശനങ്ങളിലൂടെയാണ്‌ സഞ്ചരിക്കു ന്നതെങ്കിലും ഗൌരവം വിടാതെ തന്നെ നര്‍മ്മം നിലനിര്‍ത്താ൯ കാരൂര്‍ (ശദ്ധിക്കുന്നു. മനുഷ്യന്റെ ദുഷ്ട ശിഷ്ട ഭാവങ്ങളെ അവതരിപ്പിക്കുമ്പോഴും നിസ്സംഗനും നിര്‍മ്മമനു 343 മായി നിന്ന്‌ കഥയിലുടെ കാര്യങ്ങള്‍ പറയാന്‍ കാരൂര്‍ ശ്രദ്ധിക്കുന്നു. ഒരു ചിര്തത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഓരോ വസ്തുവിലും അനുപ്രവേശിയ്ക്കുകയും അതിലൂ ടെയെല്ലാം ആത്മാവിഷ്കരണത്തിന്‌ ഉദൃമിയ്ക്കുകയും ചെയ്യുന്ന ഒരു ചിത്രകാരന്റെ സമീ പനരീതിയാണ്‌ കാരൂര്‍ കഥാരചനയില്‍ ന്ധീകരിക്കാറുള്ളത്‌ എന്ന എന്‍.വി. കൃഷ്ണ വാരിയരുടെ അഭിപ്രായം പ്രസക്തമാണ്‌. 6 കാരൂര൪ന്റെ ചെറുകഥകള്‍ ആത്മഭാഷണങ്ങ ാണ്‌. ചെറുകഥയില്‍ “കാല” (ന) ത്തെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതി ലാണ്‌ ഒരു കഥാകാരന്റെ വിജയം. എത്രയും ചുരുങ്ങിയ കാലത്തില്‍ ജീവിതത്തിലെ ഏതെങ്കിലും ശക്തമായ ഒരു ഭാവത്തെ നിക്ഷേപിക്കുവാന്‍ കഴിയുമ്പോഴാണ്‌ ഒരു ചെറു കഥ ഡയന്യാത്മകവും ദീപതവുമായി തീരുന്നത്‌. സഹൃദയമനസ്സില്‍ താന്‍ സൃഷ്ടിക്കാ നുദ്ദേശിയ്ക്കുന്ന ഭാവത്തിനനുസൃതമായി കാലത്തെ കഥയില്‍ നിലനിര്‍ത്തുന്നതിലും അതിനെ ഭാവാനുസാരിയാക്കുന്നതിലും കാരു വിജയിച്ചു. 4.5, രചനാസഭംല്പവും കഥകളും കാരൂര്‍ കഥ എഴുതുകയല്ല കഥ പറയുകയാണ്‌ ചെയ്യുന്നത്‌ ഏന്ന പരാമര്‍ശവും കാരൂരിന്റെ രചനാസങ്കല്‍്പവും രചനയിലെ യാഥാര്‍ത്ഥ്യവും പഠനവിധേയമാക്കണം. ഒരു വായനാനുഭവം എന്ന നിലയില്‍ കാരൂരിന്റെ കഥക കഥനശൈലിയുടെ കാര്യ ത്തില്‍ ആഹ്ലാദം നല്കുന്നവയാണ്‌. ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക്‌ മനസ്സിന കത്തു നടത്തുന്ന ന്രവധി മുന്നൊരുക്കങ്ങളിലുടെ മാരതമെ അകൃശതിമശൈലിയ്ലുള്ള കഥ വാര്‍ന്നു വീഴുകയുള്ളൂ. “ക്ഥയെഴുതുകയല്ല കഥ പറയുകയാണ്‌” ചെയ്യുന്നത്‌ ഏന്‌ പറയുമ്പോള്‍ ഒരെഴുത്തുകാരന്റെ മനസ്സില്‍ നടക്കുന്ന മുന്നൊരുക്കത്തിന്റെ തീക്ഷണത ഇവര്‍ അര്‍ഹിക്കുന്ന ഗാരവത്തില്‍ കാണാതെ പോകുന്നു. കഥ പറയുക എന്നതില്‍ കാരൂരിന്റെ സ്വഭാവമെന്തായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ കഥകളിലെ ചില സൂചനക ളിലൂടെ സുവൃക്തമാണ്‌. 142 4.54. തന്റെ കഥ പറച്ചില്‍ എന്ന കഥയില്‍ നളിനിയും പാത്തുമ്മയും മനസ്സില്‍ കരുതു ന്ന൪ തന്നെയാണ്‌ കഥാകാരന്‍ എന്ന നിലയില്‍ കാരൂരിന്റെ കാഴ്ചപ്പാട. “കഥ പറയുന തിനിടയ്ക്കാണ്‌ കാരൃം” നളിനി പറയുന്ന ഈ വാക്കുകള്‍ ശ്രദ്ധേയമാണ്‌. കഥ പറയു മ്പോള്‍ കഥയാകണമെന്നും കാര്യം കഥയല്ലെന്നുമാണ്‌ ഈ പ്രസ്താവനകൊണ്ട ആദൃം നാം മനസ്സിലാകുക “പഠിക്കാന്‍ പോയാല്‍, പഠിക്കാതെ കഥ പഠയുന്നതെന്ത്നാ? എന്ന ചോദ്ൃത്തിന്‌ മേരിക്കുട്ടി പറഞ്ഞ “സാറു പറഞ്ഞിട്ടാ എന്ന മറുപടിയും “കഥ പറഞ്ഞപ്പം സാറു പിച്ചി” എന്ന അനുബന്ധവും കഥയിലെ കാരൃമെത്തെന്ന്‌ നമുക്ക്‌ വ്യക്തമാക്കി തരുന്നു. കഥ കാത്ൃയമാണ്‌ എന്നും അതു പറയുമ്പോള്‍ സമൂഹത്തില്‍ നിന്ന്‌ “a fla joa’ ഏല്ക്കേണ്ടിവരുമെന്നും കാരൂരിനറിയാമായിരുന്നു. 4.52. വള്ളക്കാരന്‍' എന്ന കഥയില്‍ തോണിതുഴയുന്ന കാര്‍ലോസ്‌ പറയുന്ന കഥക ളോട, മുതലാളിയുടെ പ്രതികരണം കഥയും സത്യവും രതമമിലുള്ള ബന്ധത്തെ സൂച പ്പിയിക്കുന്നു. പം താനീ വള്ളത്തില്‍ കയറിയതില്‍ പിന്നെ പറഞ്ഞതൊക്കെ നുണയാ. തനി കുറക്കും വരാതിരിക്കാന്‍ വല്ലതും പറഞ്ഞോണ്ടിരക്കണം. ഞാ൯ ക്ടന്നുറങ്ങാതെ കേട്ടോണ്ടുമിരിക്കണം. ഇല്ലേലും ഞാന്‍ കിടന്നുറങ്ങുകയും മറ്റുമില്ല.”" ഏകാഗ്രവും ജറ്രഗത്തുമായ ഒരു ഹൃദയ സംവാദമായിതിക്കണം കഥയെന്ന്‌ കാരൂര്‍ നീലകണ്ഠപിള്ള എന്ന കഥാകാരന൯ വിശ്ചസിച്ചിരുന്നു. അപകടം പതിയിരിക്കുന്ന ജീവിതസാഗരത്തിലെ ദുരിതത്തിന്റെ കയങ്ങള്‍ മുറിച്ചുനീങ്ങുന്ന ഒരു നൌകയിരു തുഴക്കൊരനായിരിക്കുന്ന കഥാ കാരനും കൂട്ടിരിക്കുന്ന വായനക്കാരനും ഏന്ന ചിന്തയാണ്‌ കാരുരിനുണ്ടായിരുന്നത്‌. 4.8.3, രത്നവ്യാപാരി” എന്ന കഥയിലെ ശങ്കുണ്ണിമേനോനെ ജനങ്ങള്‍ ഭയപ്പെടുന്നത്‌ അയാളുടെ സംഭാഷണ പ്രിയത്ചം കൊണ്ടാണ്‌. എന്നാല്‍ കഥാകഥനത്തിണ്റെ മര്‍മ്മം 344 അറിയാവുന്ന കാരൂര്‍, കഥ എന്തായിരിക്കണം എന്ന തന്റെ കാഴ്ചപ്പാട ഈ കഥയിലും അവതരിപ്പിക്കുന്നു. ശങ്കുണ്ണിമേനോന്‍, കാര്യത്തില്‍ നിന്ന കഥയിലേക്ക്‌ കടന്നാല്‍ ഭാര്യ ഉടനെ പറയുന്ന ഒരു വാചകം ഇതാണ്‌. “തൊടങ്ങി, ഇനി കണ്ടനൊണയൊക്കെ പയാന്‍ തുടങ്ങി. എന്നാല്‍ ആ രാമായ ണമോ മറ്റോ എടുത്തു വായിക്കരുതോ.” 2? വിരസയായ ഒരു ശ്രോതാവിന്റെ വിമുഖമായ ഒരു ആത്മഗതമാണ്‌ ഇതെന്ന്‌ തോന്നാ മെങ്കിലും, മറവിലിരുന്ന്‌ കഥ ഏറ്റവും അധികം ആസ്ധഥദിക്കുന്നത്‌ ഭാര്യ തന്നെയാണ്‌. കഥാന്തൃത്തിലാകട്ടെ കഥകള്‍, കളവുകളല്ല ഏന്നും നിറം പിടിപ്പിച്ച സത്യങ്ങളെയാണ്‌ അവ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും അദ്ദേഹം വൃക്തമാകുന്നു. തന്റെ കഥകളില്‍ സമകാലികരായ മറ്റു ചെറുകഥാകൃത്തുകളെ പോലെ പാശ്ചാ തൃരചനകളുടെ സ്വാധീനം കടന്നുവരാനിടയില്ലെന്ന്‌ കാരൂര്‍ അഭിമാനപൂര്‍വം പറയു ന്നുണ്ട്‌. “അവരുടെ കഥകള്‍ എനിക്ക്‌ മറുഭാഷയാണ്‌.” ഒരു സാങകേതികമാര്‍ഗ്റവും അറി ഞ്ഞു കൂടാത്തപ്പോഴാണ്‌ താന്‍ എഴുത്തു തുടങ്ങിയത്‌ എന്നും അനുബന്ധമായി കാരൂര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട. “വായനക്കാരനു രസിയിക്കുന്ന മട്ടില്‍വേണം കഥ എഴുതാന്‍. പക്ഷെ ഞാന്‍ അങ്ങനെയല്ല. എനിയ്ക്ക്‌ രസിക്കുന്ന വിധത്തിലാണ്‌ എഴുതുന്നത്‌.” ! വക്താ വില്‍ ഒരു ശ്രോതാവും, എഴുത്തുകാരനില്‍ ഒരു സഹൃദയനും അടങ്ങിയിരിക്കുയ്പോള്‍ മധ്യതമാണ്‌ രചനാപ്രരകിയ പൂര്‍ത്തിയാകുന്നത്‌. നിര്‍വചനങ്ങളും സിദ്ധാന്തങ്ങളും പഠിച്ച്‌ രചന നടത്തിയ മറ്റ എഴുത്തുകാരില്‍ നിന്ന്‌ കാരൂരിനെ വൃതൃസ്തനാക്കുന്നത്‌ രച നയെ കുറിച്ചുള്ള ഈ ബോധ്യമാണ്‌. 344 4.5. കഥകള്‍ വര്‍ഗ്ഗികരിക്കുമ്പോള്‍ എല്ലാ സാഹിതൃകൌതുകങ്ങളിലും “കഥ” എന്ന ഒരു ഘടകമുണ്ട്‌. സ്വാഭാവിക മായ ഒരു ഗോര്രവര്‍ഗഗപാരമ്പരൃത്തില്‍നിന്നാണ്‌ ഇത്‌ കടന്നുവരുന്നത്‌. (്പത്യക്ഷികര ണത്തിന്റെ അനുപാത്രക്രമം, സാഹിതൃരൂപങ്ങള്‍തോറും വൃത്യസ്തമാകുമെന്നുമാത്രം. കഥ കൈക്കൊള്ളുന്ന രൂപത്തിന്റെ വൈവിദ്ധ്യം അനന്തമാണ്‌. കഥയല്ല, കഥ കൈകാര്യം ചെയ്ത രീതിയാണ്‌ കഥാപഠനത്തില്‍ നിരിക്ഷണവിധേയമാക്കേണ്ടത്‌. കഥാസംവിധാ നത്തില്‍ വ്യാപരിക്കുന്ന എഴുത്തുകാരന്റെ മനസ്സാണ്‌ മൂല്യബോധത്തെ സൃഷ്ടിക്കുന്ന ത്‌. കഥാരപന, കഥപറയല്‍ മാതമല്ല, മുല്യഘടനയെ സൃഷ്ടിക്കല്‍ കൂടിയാണ്‌. രചന യിരനിന്നും രചനാശൈലിയില്‍നിന്നും മുലൃഘടനയെ വേര്‍പെടുത്താന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ്‌ ഒരു കഥ, വിശേഷപഠനത്തിന്‌ സാദ്ധ്യത നല്‍കുന്നത്‌. അത്തരം കഥകള്‍, അര്‍ത്ഥവത്താക്കുന്ന കാര്യങ്ങളെ ഡൃക്തമാക്കി? സ്വയം അരത്ഥവത്തായിതീ രുന്നു. കാരൂരിന്റെ കഥകളെ പഠനസൌഈകരൃത്തിനുവേണ്ടി പലരും പട്ടികപ്പെടുത്തിയിട്ടു ണ്ട്‌. പഠനലക്ഷ്യങ്ങളാണ്‌ ഈ പട്ടികപ്പെടുത്തലുകള്‍ക്ക്‌ നിദാനം. മനുഷ്യാവസ്ഥകളോ ടുള്ള പ്രതികരണങ്ങള്‍ എല്ലാ കഥകളിലും (്രതൃക്ഷപ്പെടുന്നതിനാല്‍ ഈ പഠനത്തിരു സദ്ര്പദായിക വര്‍ഗ്ഗീകരണത്തിന്‌ പ്രസക്തിയില്ല. മനുഷ്യനെക്കുറിച്ചുള്ള വൃത്ൃസ്ത മായസങ്കലപങ്ങള്‍ കേട്ടുമടുത്ത മലയാളകഥയില്‍ അവ നേരിട്ടു പറഞ്ഞ്‌ വിരക്തി വര്‍ദ്ധി പ്പിക്കാ൯ കാരുര തുനഞ്ഞില്ല. 4.6.3, വീട എന്ന സങ്കല്‍പം പൂര്‍ണ്ണമാക്കുന്ന വിവിധ ഘടകങ്ങളുടെ ചേരുവകള്‍ നിര ന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്‌. ഗാര്‍ഹികാന്തരീക്ഷത്തിലെ വൃക്തി, അവന്റെ വ്വിധ അവകാശങ്ങള്‍, പുമതലകശ ഇവയെല്ലാം കാരൂരിന്റെ കഥാലോകത്തില്‍ സമഗ്രമായി 345 പ്രതൃക്ഷപ്പെടുന്നു. മുഖംമൂടികളില്ലാതെ പെരുമാറുന്ന മനുഷ്യന്‍ സാധാരണ ഗാര്‍ഹി കാന്തരീക്ഷത്തിന്റെ പ്രത്യേകതയാണ്‌. നവോത്ഥാന ആശയഗതികള്‍ പ്രചാരത്തില്‍ വരു ന്നതിന്‌ മുമ്പ്‌ നിയമങ്ങള്‍ക്കു സ്വമേധയാ കീഴ്പ്പെടുന്ന മനുഷ്യനെയാണ്‌ കഥാലോകത്ത്‌ കാണാന്‍ കഴിയുക. എന്നാരു ചില ഗാര്‍ഹികഘടനകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്ന മനുഷ്യനു നവോത്ഥാനകാലം മുതര കഥകളില്‍ പ്രതൃക്ഷപ്പെടുന്നു. കൂട്ടുകുടുംബ വ്യ വസ്ഥയിരനിന്നുമാറി, അണുകുടുംബ വ്യവസ്ഥയിലേക്കും സംബന്ധത്തിരുനിന്നുമാറി ഈഷ്മളമായ ദാമ്പതൃത്തിലേക്കുമുള്ള (പ്രവേശം ഈ കാലഘട്ടത്തിന്റെ സവിശേഷത യാണ്‌. നവോത്ഥാനകാലം മുന്നോട്ടുവയ്ക്കുന്ന കുടുംബസങജ്ംല്പത്തിലെ നല്ല വശങ്ങളെ കാരൂര്‍ കഥകളിലവതരിപ്പിക്കുന്നു. നാടുവാഴ്ത്ത,/കൂട്ടുകുടുംബ വ്യവസ്ഥയിലെ നനയുക ളുടെ വശംകൂടി ഉള്‍ക്കൊണ്ടാലേ അത്‌ പുര്‍ണ്ണമാവുകയുള്ളു എന്ന്‌ കാരൂര്‍ കരുതുന്നു മുണ്ട്‌. മാതൃത്വത്തിന്റെ സ്നേഹസാന്നിദ്ധൃവും പിതൃത്ചത്തിന്റെ രക്ഷാകര്‍ത്തൃസഹജ മായ വാത്സല്യവും സാഹോദര്യത്തിന്റെ രാഗവൈരാഗ്യങ്ങളും എല്ലാം മനുഷ്യബോധ വുമായി കൂട്ടുപ്പിണഞ്ഞു കിടക്കുന്നതാണെന്ന്‌ തന്റെ കഥകളില്‍ കാരൂര്‍ വ്യക്തമാക്കി. പ്രണയവും സ്നേഹവും, കാമവും ദാഹവും, എല്ലാം വൃതൃസ്തമാണെന്്‌ കഥാനുഭവ ങ്ങളിലൂടെ ബോദ്ധ്യപ്പെടുത്താ൯ അദ്ദേഹം (രദ്ധിക്കുന്നു. സുഖദുഃഖങ്ങള്‍ അതിയ്യെ പൂര്‍ണ്ണതയില്‍ പങ്കുവയ്ക്കുന്ന ഗൃഹാന്തരീക്ഷം കാരൂര്‍കഥകളുടെ സവിശേഷതയാണ്‌. 4.62, വിശപ്പിന്റെ കഥകള്‍ എന്ന വിശേഷണം കാരൂര്‍ കഥകള്‍ക്ക്‌ ചരിരതകാരന്മാര്‍ നല്‍കി യിട്ടുണ്ട. എന്നാല്‍ കാരൂര്‍കഥകളില്‍ കാണുന്ന വിശപ്പ്‌ വലിയ ഒരര്‍ത്ഥത്തെ ഉള്‍ക്കൊ ഒളുന്നതാണ്‌. ദാര്‍ശനിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയല്ല അദ്ദേഹം വിശപ്പ്‌ എന്ന വികാരത്തെ അവതരിപ്പിക്കുന്നത്‌. ദാരിദ്രം സൃഷ്ടിച്ച വിശപ്പ പൂര്‍ണ്ണമായി അനുഭവി പ്പിക്കാന്‍ തന്റെ കഥകളില്‍ കാരൂര്‍ ശരദ്ധിച്ചു. ഗാര്‍ഹികാത്തരിക്ഷത്തിര നിറഞ്ഞു 346 നില്‍ക്കുന്ന വിശപ്പ കാരൂരിന്റെ ആദ്ൃകഥയിലെ ആദ്ൃവാചകമായി ചരിതത്തില്‍ സ്ഥാനം നേടുന്നു. പടുകാലം പിടിച്ച തള്ളയും, പേടുത്ത കെട്ടിയവളും, വയറ്‌ കത്തിത്തളര്‍ന്ന കിടാങ്ങളും ഉള്ള കുരയിലേക്ക്‌ കയറുന്ന ഗൃഹനാഥന്‌ വിശപ്പിന്റെ ലോകത്ത്‌ സ്വയം എരിയുന്നവനാണ്‌.്‌ വയറിന്റെ വിശപ്പമ്വേഷിക്കേണ്ടവന്‍ കഥാകാരനല്ല എന്ന്‌ വിമര്‍ശ കര്‍ പറയുമ്പോഴും കാരൂര്‍ അടിസ്ഥാന പ്രശ്നമായിത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദുങ്ങളാരു ശരിതെറ്റുകളെ കുറിച്ചമ്പേഷിക്കാതെ കുറ്റവാളിയായി തീരുന്ന മനുഷ്യന്‍, കൂടുതല്‍ കുറ്റങ്ങളില്‍ എത്തിച്ചേരുന്നത്‌ ലോക ത്താകെ നവോത്ഥാന കഥാസാഹിതൃത്തിന്റെ പ്രീയപ്പെടു വിഷയമായിരുന്നു. വയറിന്യെ വിശപ്പ്‌ മനുഷ്യനെ സന്മാര്‍ഗ്ഗത്തില്‍നിന്ന്‌ വൃതിചലിപ്പിക്കുന്നു എന്ന ചിന്ത കഥാകാരന്‍ പ്രചരിപ്പിക്കാമോ എന്ന്‌ നിരൂപകന്മാര്‍ അന്പേഷിച്ചിടടുണ്ട്‌. കാരൂരിന്റെ ചെകുത്താന്‍ എന്ന കഥയിലെ കിഴവി നിസ്സഹായയായ മറിയത്തോട “നോയ്ക്കോ, നീയാ കൊച്ചു ങ്ങളെ പട്ടിണിക്കിട്ട കൊല്ലരുത്‌ കേട്ടോ. ദൈവശോദ്യം ഉണ്ടാകും, ഞാന്‍ പറഞ്ഞേക്കാം" എന്ന്‌ ഉപദേശിക്കുമ്പോള്‍ മറിയത്തിന്റെ മറുചോദ്യം ശ്രദ്ധേയമാണ്‌. “പട്ടിണിയിടുന്ന തിന മാധ്രമേ ദൈവശോദ്യം ഒള്ളോ” ദൈവം പട്ടിണി കിടക്കുന്നവരുടെ കൂടെയാണോ. പട്ടിണി സൃഷ്ടിക്കുന്നവരുടെ ഒപ്പമാണോ എന്ന ലളിതമായ ചോദ്യമാണ്‌ വിശപ്പിന്റെ കഥകളില്‍ കാരൂര്‍ ഉയര്‍ത്തുന്നത്‌. പലര്‍ക്കും വിശപ്പ്‌ ഗവേഷണം നടത്താനുള്ള ദാര്‍ശ നിക പ്രശ്നവും, സൌന്ദര്യാവ്വേഷകരായ വിമര്‍ശകന്മാര്‍ക്ക്‌ അആപ്രിയമുണ്ടാക്കുന്ന ഒരു ആവിഷ്കാര പ്രശ്നവുമാണ്‌. നവോത്ഥാന കഥാകാരനയാര്‍ അനുഭവിച്ചതും കലാനുഭവ ങ്ങളിലൂടെ വൃക്തമാക്കിയതും വിശപ്പിന്റെ യാഥാര്‍ത്ഥ്യമാണ്‌. കാരൂര്‍കഥകളില്‍, വിശ കടുന്ന മനുഷ്യന്‍ എല്ലാ ധാര്‍മ്മികബോധത്തിനും അതീതനായി നില്‍ക്കുന്നു. ദാര! ഗ്രൃവും വിശപ്പും ഇണപിരിയാത്ത ഇരട്ടകളാണെന്ന്‌ കാരൂര്‍ ഓരര്‍മ്മപ്പെടുത്തുന്നു.-്‌ 347 4.6.3. എല്ലാ കഥാകാരയ്മാരുടെയും (പ്രീയപ്പെട്ട വിഷയമാണ്‌ മനസ്‌. ശാസ്ധതത്തിന്‌ നിര്‍വ്വചിക്കാന്‍ കഴിയാത്ത മനസ്സിനെ നിത്യമായി പിന്തുടരുന്ന കല, ആവിഷകാരങ്ങളി ലൂടെ അതിന്റെ അനുഭവസാക്ഷ്യങ്ങളെ ബോദ്ധയപ്പെടുത്തുന്നു. ഏകാന്ത അനുഭവിക്കുന്ന മനുഷ്യന്‍ ചെറുകഥാകാരന്റെ പ്രിയപ്പെട്ട വിഷയവുമാണ്‌. മനസ്സും ഏകാന്തതയും കാരു രിന്റെ കഥാലോകത്തെ പ്രധാന പരാമര്‍ശങ്ങളാണ്‌. ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ലോകം ഏത്‌ (്രകാരത്തിലാണ്‌ പരാജയപ്പെടുത്തുന്നത്‌ എന്നതിനെ കുറി പുള്ള അസവേഷണവും കാരൂര്‍കഥകളില്‍ കാണാം. കൂട്ടായ്മയിലാണ്‌ മനുഷ്യത്തം സഫ ലമാകൂന്നതല്‍ എന്നും ഒറ്റപ്പെടലിന്റെ തീക്ഷണത വര്‍ദ്ധിക്കുംതോറും മനുഷ്യന്‍ കൂടു തരു കൂടുതല്‍ നിസ്സഹായനായി തീരുന്നുവെന്നും ഈ കഥകള്‍ നമ്മെ ബോദ്ധ്യപ്പെടു CPO a ¢ 6 ത്തുന്നു. ഏകാന്തതയുടെ പരിചിതമായ പരിസരങ്ങളല്ല ജീവിതപരാജയങ്ങളുടെയും പരിത്ൃക്തതയുടെയും സന്നിഗ്ദ്ധ നിമിഷങ്ങളുമാണ്‌ കാരുര്‍കഥകളില്‍ അധികം പ്രത്യ ക്ഷപ്പെടുന്നത്‌. യുക്തിക്ക്‌ നിരക്കാത്ത ആധിപത്യങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമി ക്കുന്ന മനുഷ്യന്‍ അതിയുള്ള സമരമുഖങ്ങള്‍ കണ്ടെത്തുന്നത്‌ കുട്ടായ്മകളിലാണെന്ന ശുഭ്രപതീക്ഷ നിലനിര്‍ത്തുന്നവയാണ്‌ ഇതിലെ പല കഥകളും. ഏകാന്തതയോടെപ്പം മലയാളി ഉപയോഗിക്കുന്ന ഒരു പദമാണ്‌ കാല്പനികത. ഗദ്യശൈലിയില്‍ കാല്പനികത അനുഭവിപ്പിക്കുന്ന എഴുത്തുകാര്‍ അപൂര്‍വമാണ്‌. കാല്പ നികതമയെക്കുറിച്ചുള്ള ഏതൊരു ചിന്തയിലും വികാരത്തെ കുറിച്ചും ഭാവനയെ കുറിച്ചു മുള്ള ചര്‍ച്ചുകള്‍ ഉയര്‍ന്നുവരും. ഏകാകികളുടെ ജരതപ്തമായ മനസ്സുകളെ അവതരി പപിക്കുന്നതില്‍ കാലപനികശൈലി കഥാകൃത്തിന്‌ സഹായകമാകുന്നു. എന്നാല്‍ കാരു രിന്റെ കാല്പനികശൈലി വികാരത്തേക്കാള്‍ കൂടുതല്‍ വിചാരത്തിന്‌ പ്രാധാന്യം നല്‍കു സനതാണ്‌. ആഖ്യാനത്തില്‍, യഥാര്‍ത്ഥലോകത്തില്‍നിന്ന്‌ സങ്കപ്പലോകത്തിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ എഴുത്തുകാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമര്‍ത്ഥ ide മായി കൈകാര്യം ചെയ്യാനാണ്‌ കാരൂര്‍ കാല്പനികശൈലി ഉപയോഗിക്കുന്നത്‌. കാല്പ നികതയുടെ സ്വപനലോകത്തോട കാരൂരിന്‌ മമതയില്ല. കാല്പനികനായിരിക്കെത്തന്നെ മുഴുവന്‍ മനുഷ്യരെയും പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ കാരൂരിന്റെ കഥകള്‍ക്ക്‌ കഴിയു am, 26 4.6.4. ആദര്‍ശലോകത്തെക്കുറിച്ച്‌ പറയാത്ത എഴുത്തുകാരില്ല. അതിനെ സൃഷ്ടിച്ചെടു ക്കലാണ്‌ തന്റെ കടമ എന്‍ എഴുത്തുകാര്‍ വിശ്ചസിക്കാറുണ്ട്‌. എന്നാല്‍ താന്‍ മാരരമേ ആ കടമ നിര്‍വൃഹിക്കുന്നുള്ളുവെന്നും മറ്റുള്ളവരെല്ലാം വിപരീതമാര്‍ഗ്ഗത്തിലാണ്‌ സഞ്ച രിക്കുന്നത്‌ എന്നും കരുതുന്ന എഴുത്തുകാരുമുണ്ടെ. തന്റെ തത്ധശാസ്ര്തത്തെ സര്‍ഗ്ഗസി ദ്ധിയില്‍ അവതരര്‍പ്പിക്കുമ്പോള്‍ ഒരു എഴുത്തുകാരനു പുലര്‍ത്തേണ്ടുന്ന ജാരനത കാരൂര്‍ കഥകളില്‍ കാത്തുസൂക്ഷിച്ചു. സൌന്ദര്യവിക്ഷണത്തില്‍ സന്ധിചെയ്യാതെ മുല്യബോധ ങ്ങള്‍ അവതരിപ്പിക്കുന്നതിലും അവയെ മനുഷ്യോചിതമായി പ്രചരിപ്പിക്കുന്നതിലും അദ്ദേഹം (ശ്രദ്ധിച്ചു. വ്യക്തിയെന്ന നിലയിലും സാമുഹൃജ്കിവി ഏന്ന ന്ലയ്ലും മനു BH ഉയര്‍ത്തിപ്പിടിക്കേണ്ട മാനവികതാബോധം കാരൂര്‍ കഥകളിലൂടെ അവതരിപ്പിച്ചു. എന്നാല്‍ നവോത്ഥാന ചന്തയിലെ നവലോക്ഷകമത്തെ കാരുര വിമര്‍ശനത്തോടെ മാത്രമേ സ്വീകരിച്ചുള്ളൂ. നവലോകത്തിന്റെ മൂലൃക്രമങ്ങള്‍ നിലവിലുള്ള നന്മകളെ ഇല്ലായ്മ ചെയ്യുന്ന രീതികളില്‍ അദ്ദേഹം ആശകകാകുലനായിരുന്നു. പ്രായോഗിക ജീവിതശൈലി വിജയം നേടുമ്പോള്‍ നനതിയകളെക്കുറിച്ചും ശരിതെറ്റുകളെ കുറിച്ചും വിചാരപ്പെടുന്ന നിരവധി കഥാപ്ഠ്രതങ്ങള്‍ കാരൂരിന്റെ കഥകളിരു പ്രതൃക്ഷപ്പെടുന്നു. പുതിയ ലോക ത്തിന്റെ കാപട്യങ്ങളോട പൊരുത്തപ്പെടാത്തവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നവോത്ഥാന കാലഘട്ടത്തിലെ സന്ദിഗദ്ധമനസ്സിന്റെ പ്രതിധനികളാണ്‌. (പ്രായോഗികബുദ്ധി താല്‍ക്കു ലിക നേട്ടങ്ങളെ നല്‍കിയേക്കാമെങ്കിലും അത്‌ നിലനില്‍ക്കുന്ന വൃവസ്ഥയിലെ നമ കളെ ഇല്ലാതെയാക്കുന്ന അവസ്ഥ കാരൂരിന്റെ കഥകളില്‍ തെളിഞ്ഞുന്ല്‍ക്കുന്നു. 349 പ്രായോഗികബുദ്ധിയും (്രയോജനവാദവും ആര്‍ത്തി പെരുത്ത മനുഷ്യനെ സൃഷ്ടി ക്ട്ുമെന്നും മാനവികതയുടെ ഭാവിയെ ഇരുട്ടിലാക്കുമെന്നും കഥകളിലൂടെ കാരൂര്‍ വ്യക്ത മാക്കി. ആധുനിക വിദ്യാഭ്യാസം, ശാസ്രതപുരോഗതി, ആസുധതിതവികസനം തുടങ്ങിയ നവോത്ഥാനകാല സാമൂഹിക കാഴ്ചപ്പാടുകളെ ത്യാജ്യശ്രാഹൃയ വിവേചനബുദ്ധ്യാ സ്വീക രിക്കണമെന്ന്‌ അദ്ദേഹം കഥകളിലൂടെ നിര്‍ദ്ദേശിച്ചു. ഇത്തരം കഥകളില്‍ കാല്പനിക ശൈലിയുടെ മാര്‍ദുവമല്ല ക്ലാസിക്‌ ശൈലിയുടെ അഭിജാതഗയരവമാണ്‌ വായനക്കാരന്‍ അനുഭവപ്പെടുന്നത്‌." 4.6.5. ജന്പപിയ സാഹിത്യവും ജനകീയ സാഹിത്യവും തമ്മിലുള്ള വൃത്യാസം കാരൂര്‍ തിരിച്ചറിഞ്ഞിരുന്നു. ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ വായനക്കാര്‍ വര്‍ദ്ധിച്ചുവന്ന നവോത്ഥാനകാലഘട്ടത്തില്‍ വായനക്കാരനെ ജീവ്തസമസ്ൃകളില്‍നിന്നും അകറ്റി കൊണ്ടുപോയി കേവലമായ ആത്മസംത്ൃപതിയിലേക്ക്‌ നയിക്കുന്ന ഒരു രചനാരീതി രൂപംകൊള്ളാനു തുടങ്ങിയിരുന്നു. ജനങ്ങളെ പര്വരത്തിപ്പിക്കാ൯ ശ്രമിക്കാത്ത ജന പ്രിയ സാഹിത്യരൂപമായി ചെറുകഥ തരംതാഴരുത്‌ എന്ന ശാഠ്യം കാരുരിനുണ്ടായിരു ന്നു. ചിന്തയ്ക്ക്‌ സാന്നിദ്ധ്യമില്ലാത്ത രചനകള്‍ മാനവികതാബോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ കാരൂരിന്‌ അറിയാമായിരുന്നു. 4.7. രചനയും മാനേവികതാമുല്ൃവും COATS = മാനവികത - എന്നതുകൊണ്ട്‌ പൊതുവായി ഉദ്ദേശിക്കുന്നത്‌ എന്താണ്‌ എന്നും, അതിന്റെ വികാസപരിണാമങ്ങളും സ്വാധീന സവിശേഷതകളും ഏതെല്ലാം വിധത്തിലായിരുന്നുവെന്നും ഒന്നാം അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. നവോത്ഥാനകാലചെറുകഥാകാരയാരുടെ മുല്യൃസങ്കലപത്തെക്കുറിച്ചും, അതില്‍ മാന വികതാ ബോധത്തിനുണ്ടായിരുന്ന പ്രാധാനൃത്തെക്കുറിച്ചും രണ്ടാമദ്ധ്യായത്തിത്‌ വില 180 യിരുത്തിയിട്ടുണ്ട. ഏന്നാല്‍ ഒരു എഴുത്തുകാരന്റെ രചനയില്‍ ഒരു മൂല്യചിന്ത ലീന്മാ യിരിക്കുന്നതിനെ കുറിച്ച നിര്‍ണ്ണയിക്കാന്‍ സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍കൂടി ആവ ശൃമായിവരുന്നു. ഏതെങ്കിലും ഒരു മുലൃത്തിന്റെ പ്രചാരകനാണ്‌ താനെന്ന്‌ ഒരു എഴു ത്തുകാരനും മുന്‍കൂട്ടി പ്രസ്താവിക്കാറില്ല. ഒരു മൂല്യത്തെ താന്‍ വിശദീകരിച്ചിട്ടുണ്ട്‌ എന്ന്‌ പലപ്പോഴും എഴുത്തുകാര്‍ പോലും തിരിച്ചുറിയാവുമില്ല. സമൂഹവുമായുള്ള പ്രതി പ്രവര്‍ത്തനത്തില്‍ നിന്ന്‌ ഒരു എഴുത്തുകാരന്റെ മനസ്സില്‍ രൂപംകൊള്ളുന്ന ആദര്‍ശ ബോധം അനുകൂലമായ സാഹചര്യത്തില്‍ പുറത്തുവരികയാണ്‌ ചെയ്യുന്നത്‌. മനുഷ്യന്റെ പ്രിതോവസ്ഥകളെ മുന്‍നിര്‍ത്തി പ്രശനാപ്രഗഥനത്തിലേക്കും പരിഹാരനിര്‍ദ്ദേശത്തി ലേക്കും പ്രവേശിക്കുന്ന ഒരു ഫ്യൂമനിസ്റ്‌എഴുത്തുകാരന്റെ ആദര്‍ശബോധം സാമാന്യേന താഴെപറയുന്നവയായിരിക്കും. മാനവികതയെ മുനനിരത്ത്‌! രപനാപ്ര്രകീയയിര ഏര്‍പ്പെടുന്ന ഒരു എഴുത്തുകാ ര൯ വിധിയുടേയും, പ്രകൃതിയുടേയും കളീപ്പാവയായിരിക്കാ൯ ഒരിയ്ക്കലും ഇഷടപ്പെ ടുകയില്ല. സ്വത്രന്തമായ ആജ്ഞാശക്തിയുടേയും അഭിജാതമായ വികാരത്തിന്േയും ഉട മായായിരിക്കും അയാള്‍. സാഹിത്യപരമായ കാഴ്ചപ്പാടിനോടൊപ്പം സാമുഹ്ൃവീക്ഷ ണവും പ്രധാനമാണ്‌. താല്‍ക്കാലികമായ താല്പര്യങ്ങളെ നോക്കിയല്ല ദീര്‍ഘകാലത്തേ ക്കുള്ള നിരീക്ഷണങ്ങളാണ്‌ ഇയാള്‍ മുന്നോട്ടുവെക്കുന്നത്‌. ആന്മരികമായ പ്രചോദന ത്തിനുകൂട്‌ വിധേയനായി രചനയിലേരപ്പെടുന്ന കലാകാരന്‍ കലാസത്യത്തെ ആവി ഷ്കരിക്കുക മാത്രമാണ്‌ തന്റെ ദാത്ൃമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഒരെഴുത്തു കാരന്‍ താന്‍ അറിയാതെ തന്നെ, താന്‍ പ്രതിനിധാനം ചെയ്യുന്ന കാലത്തിന്റേയും മാന വരാശിയുടെയും സന്ദേശമായിതീരുന്നു. അതിനാല്‍ ഭാതികപ,പശ്നങ്ങളെ കുറിച്ചു മാത്ര മല്ല, മനുഷ്ൃസ്വഭാവത്തെകുറിച്ച്‌ സൂക്ഷ്മനിരീക്ഷണം നടത്താനും, ആര്‍ജിച്ചെടുത്ത ജ്ഞാനം ലഭള്ളിതവും സുന്ദരവുമായ ഭാഷയില്‍ സമൂഹത്തോട പറയാനും കഴിയണം. 353 പോരായ്മകളുടെ ഒരു ചേരുവയാണ്‌ മനുഷ്യ൯ എന്ന ധാരണ മനസ്സില്‍ വെച്ചു കൊണ്ടു തന്നെ ഈ എഴുത്തുകാരന്‍ മനുഷ്യനിലുള്ള നദ്മയിലും, മാനവരാശിയുടെ പ്രോജ്വലമായ ഭാവിയിലും വിശ്ചസിക്കുന്നു. മനുഷ്യനെ മനുഷ്യരുമായി ബന്ധീപ്പിക്കു ന്നതില്‍ തന്റെ കലാസൃഷ്ടി ഒരു ഇടനിലയായി വര്‍ത്തിക്കണമെന്ന്‌ അയാശ്‌ കരുതുന്നു. ഹ്യൂമനിസത്തിന്‌ വിശ്വാസ്പ്രമാണങ്ങളേ പാടില്ല എന്നും തത്ചചിന്തകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല എന്നും ടി.എസ്‌. എലിയറ്റിന്റെ പ്രസ്താ വന പ്രൊഫ. കെ.എം. തരകന്‍ ഉദ്ധരിച്ചിട്ടുണ്ട. കേവല ഹ്യൂമനിസത്തിന്റെ പ്രസക്തി കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ എലിയറ്റിന്റെ കാഴ്ചപ്പാട്‌ കാലഹരണപ്പെട്ടതാണ്‌. “തത്വ ചിന്ത ഉള്‍ക്കൊള്ളുന്ന കൃതി വില രേഖപ്പെടുത്തിയ സമ്മാനം പോലെയാണെന്ന്‌ മാര്‍ഷല്‍ പ്രൂസ്റിന്റെ നിഗമനം തരകന്‍ ഉദ്ധരിക്കുന്നതും ഇക്കാലത്ത്‌ അസംഗതമാണ്‌.്‌ ഹൃദയവിശാലത, സഹിഷ്ണുത, സമചിത്തത, സുബുദ്ധി എന്നിവയ്ക്ക്‌ ഒരു ഫ്യൂമ നിസ്റ്റ എഴുത്തുകാരന്‍ നല്‍കുന്ന പ്രാധാന്യം ശ്രദ്ധിക്കേണ്ടതുണ്ട. ഭിന്നസ്വഭാവക്കാരായ മനുഷ്യരെ ആ സ്വഭാവങ്ങളുടെ പശ്ചാത്തലത്തിരു തന്നെ വിലയിരുത്താന്‍ മാനവിക താവാദിയായ ഒരു എഴുത്തുകാരന്‍ കഴിയണം. തന്റെ കഥാപാത്രങ്ങളോട അമിതമായ മമതയോ അത്ൃധികം വൈരമോ അയാള്‍ വെച്ചു പുലര്‍ത്തരുത്‌. ഏതെങ്കിലും കഥാപാ തത്തെ അതിരുകടന്ന്‌ പരിഹസിക്കാനോ, വിവേകം വിട്ട ഭത്സിക്കാനോ അയാള്‍ മുതി രരുത്‌. പ്രശംസാവചനങ്ങള്‍ ചൊരിഞ്ഞ്‌ ദിവ്യനാക്കുകയുമരുത. ഒരു നേര്‍രേഖകൊണ്ട്‌ വകഞ്ഞുമാറ്റാവുന്നതാണ്‌ ലോകത്തിലെ നന്മതിയകള്‍ എന്ന്‌ അയാള്‍ തെറ്റിദ്ധരിക്കുക യുമരുത്‌. നിഷേധാത്മകമല്ല, നിരൂപണാത്മകമാണ്‌ ഫ്യൂമനിസ്റ്ിന്റെ ചിന്താരീതി. നിലവിലുള്ള മൂല്യങ്ങളെ നിലനിര്‍ത്തി അനുഭാവപൂര്‍വ്വം മാനവസമുദായത്തെ നിരൂപണം ച്െയ്യാ൯ 182 ഫ്യൂമനിസ്റ്റിന്‌ കഴിയണം. ഒരു പുതിയ വീക്ഷണഗതി സൃഷ്ടിക്കുവാന്‍ അയാള്‍ ബാദ്ധ്യ തപ്പെട്ടവനുമാണ്‌. ഈ വീക്ഷണഗതി സാമൂഹയ പുരോഗതിക്ക്‌ അനുഗുണ്മാണോ എന്‌ അയാള്‍ വിവേചിച്ചറിയുകയും വേണം. കാരൂരിന്റെ രചനകള്‍ ഈ സങ്കല്പങ്ങളോട നീതി പുലര്‍ത്തുന്നതാണ്‌. 4.8. കാരുരിന്യെ വൃതിതിക്തുരു സിദ്ധാന്തങ്ങള്‍ ഹൃദാസ്ഥമാക്കി രചന ആരംഭിക്കുന്ന സ്വഭാവം എഏഴുത്തുകാരനി ലു, സാമൂഹാകസന്രഭങ്ങളുടെ സ്വാധീനഫലമായി സൌന്ദര്യേതരമായ പല ഘടകങ്ങളും രചനയില്‍ വന്നുചേരും. കലാസഈന്ദരൃത്തെ ന്ലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ഘടക ങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു ഏന്നതാണ്‌ കാരൂരിന്റെ വിജയം. നവോത്ഥാന കഥാ ക്ൃത്തുക്കശക്കുടയില്‍ കാരുരിനെ വൃതിരക്തനാക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന വയാണ്‌. 1 ആധുനിക പാശ്ചാത്യ യുക്തിബോധത്തെ അതേ പ്രകാരത്തില്‍ ഉശക്കൊള്ളാന്‍ കാരൂര്‍ തയ്യാറായില്ല. നവോത്ഥാനകാല മൂല്യബോധങ്ങള്‍ക്ക്‌ തുടക്കം കുറിക്കു മ്പോള്‍തന്നെ കേരളത്തിന്റെ ജാതിജനി നാടുവാഴിത്ത ക്രമത്തിന്റെ പില മൂല്യ ങ്ങളെ ന്ലനിരത്താ൯ ആഗ്രഹിച്ചു. 2. ഏതൊരു മൂല്യവും അത്‌ സൃഷ്ടിച്ചു വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ്‌ നിലകൊ ളുന്നത്‌ എന്നും പുതിയ മൂല്യബോധങ്ങളോട പൊരുത്തപ്പെടാന്‍ മനുഷ്യന്‍ പ്രയാ സപ്പെടേണ്ടിവരുമെന്നും കഥകളിലൂടെ വൃക്തമാക്കി. 3. സ്ഥിരോത്സാഹിയും കര്‍മ്മനിരതനുമായ ശരാശരി മനുഷ്യനെ കഥകളിലൂടെ അവ തരിപ്പിച്ച കാരുര ആദരശപ്രസംഗം ചെയ്യുന്ന കുലീനരായ കഥാപാഠ്രതങ്ങളെ കഥ 33 കളില്‍നിന്ന ഒഴിച്ചുനിരത്തി. 4. റിയലിസത്തോട ആഭിമുഖ്യം കാണിച്ചു ഒരെഴുത്തുകാരനാണ്‌ കാരൂര്‍. സാമുഹിക ജീവിതത്തിന്റെ ദോഷവശങ്ങളെ മാതമേ ഒരു റിയലിസ്റ്റ്‌ അവതരിപ്പിക്കാവു എന കാരൂര്‍ കരുതിയില്ല. ഗുണവശങ്ങളെ കൂടി ശ്രദ്ധയിരപ്പെടുത്തി പരാജയബോധമി ല്ലാതെ മാനവസമുദായത്തിന്റെ ഉയര്‍ന്ന ഭാവിയെ സ്വപ്നം കാണുവാന്‍ വായന ക്കാരെ ദ്രപരിപ്പിച്ചു. ട. മനുഷ്യനയ്മയിക്ക്‌ ഉതകുന്ന പ്രസ്ഥാനങ്ങളില്‍ പങ്കാളിയാവുകയും അതിന്റെ ആദര്‍ശപിടിവാശിയോട്‌ അകന്നുനില്‍ക്കുകയും ചെയ്ത കാരൂരിന്റെ വ്ൃക്തിജീ വിതം പൊതുവെ സംഘര്‍ഷങ്ങളെ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ സാഹിതൃജീവിത ത്തില്‍ വര്‍ഗ്ഗവീക്ഷണത്തിന്റെ (Class ഗോഡ) സ്വാധീനത്താല്‍ നിസ്വവര്‍ഗ്ഗ ത്തിന്റെ പ്രശ്നങ്ങളെ കഥകളില്‍ പക്ഷപാതപരമായി അവതരിപ്പിച്ചു. 6. മറ്റ ചെറുകഥാകൃത്തുക്കള്‍ പാശ്ചാതൃമാതൃകകള്‍ അന്ധമായി പിന്തുടരാന്‍ ശ്രമി ച്ചപ്പോള്‍ കാരൂര്‍ ഭാരതീയവും കേരളീയവുമായ ആഖ്യാന സ്രമ്പദായത്തെ ചെറു കഥയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി. ലളിതാംബിക അന്തര്‍ജനത്തിന്റെ രചനാലോകത്തെ പൊതുവായി പരാമര്‍ശിച്ച ഇരുവരുടെയും കഥകളെ താരതമൃപഠനത്തിന്‌ വിധേയമാക്കുകയാണ്‌ അടുത്ത അദ്ധ്യാ യത്തില്‍. 354. a) Bio. fs 1 നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1979 (ഞാന്‍ കഥാകാരനായ കഥ എന്ന ലേഖനം) പേജ്‌ 708-7145 ജയച്രന്ദന്‍ ടി.എന്‍. : കഥയുടെ പിന്നിലെ കഥ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവം, 1986, കാരുരുമായ്‌! നടത്തിയ അഭി മുഖം, പേജ്‌ 27-43 ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, ലേ. ഞാനെന്തിന്‌ എഴുതുന്നു, പേജ്‌ 75 2. രാമകൃഷണന്‍ ദേശമംഗലം : കവിയുടെ കലാത്ര്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റ്വ്യൂട, 1989, Gol 19 3, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ രണ്ടാംഭാഗം കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 39798, പേജ്‌ 709 4. കൃഷ്ണപിള്ള ഇ.വി. : ജഇ.വിയുടെ തിരഞ്ഞെടുത്ത കൃതികള്‍ കോട്ടയം: ഡി.സി. ബുക്സ്‌, 1994, (തകഴിയുടെ പതിതപങ്കജം - അവതാരിക പേജ്‌ 37? 5. ഒരു സംഘം ലേഖകന്മാര : കാരൂര്‍ (സ്മരണകളും പഠനങ്ങളും?) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സ്ധാവലംം, 3977, ലേ: ഞാനെന്തിന്‌ എഴുതുന്നു, പേജ 175 6. a : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 7 (പി. കുമാരന്‍നായ രുടെ അനുസ്മരണം) 7, we : കാരുര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3977, പേജ്‌ 73, പി.ജി. പിള്ള എഴുതിയ ലേഖനം 8, we : കാരുര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 39, നാലാങ്കല്‍ എഴുതിയ ലേഖനം iss 9, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3979, പേജ്‌ 667 തേക്കുപാടട എന്ന കഥ 10. wee : കാരൂരിന്റെ കഥകള്‍ (ഒന്നാഛഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 19739, (കഥയല്ല എന്ന ഭാഗം) 33. ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ സ്മരണകളും പഠനങ്ങളും കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 133 72. സരസ്ധതി ബി. ‘ ഓര്‍മ്മകള്‍ ചന്നഗന്ധം പോലെ, കോട്ടയം: സാഹിത്യ (പ്രവര്‍ത്തക സഹകരണ സംഘം, 2004 3. ന്ലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാം ഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1978, പേജ്‌ 713 34. ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 1977, പേജ്‌ 379 3. ജുയച്ന്്രന്‍ ടി.എന്‍. : കഥയുടെ പിന്നിലെ കഥ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1996, പേജ്‌ 36 16. കൃഷ്ണവാരിയര്‍ എന്‍.വി. : (അവതാരക ഈ സഹായത്തില്‍ ചരടുണ്ട്‌, കാരൂര്‍ നീലകണ്ഠപിള്ള കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3977 17. എം. അച്യുതന്‍, ജി. കുമാരപിള്ള എന്നീ നിരൂപകന്മാര്‍ കാരൂരിന്റെ കഥകളെ കുറിച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഈ പരാമര്‍ശം ഏകസ്ധരത്തില്‍ കാണുന്നത്‌. 39. നീലകണ്ഠപിള്ള കാരൂര്‍ : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3972, പേട്‌ 33-40 Wo wee : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ (പ്രവര്‍ത്തക സഹകരണ സംഘം, 1972, പേജ്‌ 143 20. ടട : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 197, പേജ്‌ 384 356 23, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3978, പേജ്‌ 708 22. അമ്മ, തിരുവാതിര, കൊച്ചനുജന്‍, വേലക്കാരി, കുടുംബ ബഡ്ജറ്റ, എക്സ്ചേഞ്ച്‌, ഗൃഹനായിക, അച്ഛന്റെ കുട, കുടപ്പിറപ്പ, പിടിപ്പുകേട മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹ്തൃയ പ്രവര്‍ത്തക സഹകരണ സംഘം?) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 23. നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹ്തൃ (പ്രവര്‍ത്തക സഹകരണ സംഘം, 1975, പേജ്‌ 90 24. അന്ത്തെ കൂലി, പൊതിച്ചോറ, ഈണിന്റെ കണക്കു, അത്ഭുതമനുഷൃയന്‍, ചെകുത്താന്‍ ഒന്നാം വാദ്ധ്യാര്‍ മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹിതയ പ്രവര്‍ത്തക സഹകരണ സംഘം) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട. 25,286 മോതിരം, പൂവമ്പഴം, മരപ്പാവകള്‍, സേഫ്റ്റിപിന്‍, ഒരു കെട്ടുകഥ മുതലായ കഥകള്‍. (കാരൂരിന്റെ കഥകശ്‌, കോട്ടയം: സാഹിതയ പ്രവര്‍ത്തക സഹകരണ സംഘം) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 22. മരപ്പാവകള്‍, കുട്ടികള്രെത, ഉതുപ്പാന്റെ കിണര്‍, കയ്പ്പ മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം? എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 28. എഴുത്തച്ഛന്‍ കെ.എന്‍. : കിരണങ്ങള്‍, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3964, പേജ്‌ 99 29. തരകന്‍ കെ.എം. : തരംഗിണി, കോട്ടയം: നാഷണല്‍ ബുക്‌ സ്റ്റാള്‍, 1969, പേജ്‌ 86-94 37 അദ്ധ്യായം അഞ്ച മാനവികതാ സങ്കലപം കാരുരിഒ്െ കഥകളിലും അന്തര്‍ജനത്തിന്റെ കഥകളിലും (സുക്ഷമ താരതമ) ഒരു പുതിയ സമൂഹം രൂപംകൊള്ളുന്നതിന്നെ ഭാഗമായി ക്രമികരിക്കപ്പെടു മൂല്യ ബോധത്തില്‍ മാനവികതയുടെ പ്രാധാന്യം എഴുത്തുകാരിലൂടെയാണ്‌ സമൂഹത്തിലെ ത്തുന്നത്‌. നവസാമൂഹിക്രകമത്തിന്റെ നിര്‍മ്മിതിയിലും അതിന്റെ സ്ഥിതിഡിപരൃയങ്ങ ളിലും പ്രധാന സ്ഥാനത്ത്‌ നിന്നിരുന്ന ഈ മൂല്യബോധത്തെ എഴുത്തുകാര്‍ ആവിഷ്ക രിച്ചുതിലെ സവിശേഷതകളെ കുറിച്ചാണ്‌ ഈ അദ്ധ്യായത്തില്‍ അന്വേഷിക്കുന്നത്‌. താര തമ പഠനത്തിലൂടെയാണ്‌ ഈ അസയേഷണം നിരവൃഹിക്കുന്നത്‌. പഠനത്തിനായി ഈ എഴുത്തുകാരെ തിരഞ്ഞെടുത്തതിലെ സാംഗത്യം മുമ്പ്‌ വിശദീകരിച്ചതാണ്‌. കാരൂരിന്റെ രചനാസങ്കല്പത്തെ പരിചയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, ലളിതാംബികയുടെ കഥാ ലോകത്തെ മനസ്സിലാക്കുന്നതിനാണ്‌ ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്‌ ശ്രമിക്കുന്ന ല്‍. തുടര്‍ന്ന്‌ സൂക്ഷമതലത്തിലുള്ള താരതമ്യവും നിര്‍വഹിക്കുന്നു. 5.4. കലാവിഷകാരഡും ലിംഗനിതിയും സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പുരുഷന്മാരാണ്‌ മാന്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. അറിവിന്റെ കുറവുകൊണ്ടും കഴിവിന്റെ പോരാ യ്മകൊണ്ടുമാണ്‌ സ്രതീകള്‍ പിറക്ലായത്‌ എന്നും, ഇപ്പോഴും സ്ഥിതി വൃത്ൃസ്തമല്ല എന്നും നിക്ഷിപ്ത താലപരൃമുള്ളവ൪ര പ്രചരിപ്പിക്കുന്നു. മാനവചരിര്രത്തിന്റെ ആദ്യ ഘട്ടത്തിലും (പ്രാചീന കാര്‍ഷികസമുഹത്തിലും സ്രതീക്കായിരുന്നു പ്രഥമസ്ഥാനം. മാത്യ 38 സംസകൃതിയില്‍നിന്നാണ്‌ മനുഷ്യസംസ്കൃതി ജന്മമെടുക്കുന്നത്‌. കുഞ്ഞിന്‌ ആശ്രയവും അഭയവും, സമൂഹത്തിന്‌ ഉഭയവും നല്‍കി വളര്‍ത്തിയത്‌ സ്ത്രീയാണ്‌. ഫലങ്ങള്‍ ശേഖ രിച്ചും വിത്തുകള്‍ വേരത്രിച്ചും (പ്രകൃതിയെ മനസ്സിലാക്കി പാകിമുളപ്പിച്ചും കാര്‍ഷിക സംസ്കൃതിയിലേക്ക്‌ മനുഷ്യനെ നയിച്ചത്‌ സ്യതീയാണ്‌. മനുഷ്യബുദ്ധിയുടെ പ്രഭവ സ്ഥാനങ്ങളിലൊന്ന്‌ സ്രതീമനസ്സാണ്‌. ജനിതകഷഘടകങ്ങളെ സൂക്ഷമവിശകലനം ചെയ്താലും സ്രതീയില്‍ ധിഷണയുടെ കുറവ കണ്ടെത്താന്‍ കഴിയുന്നില്ല. സ്ത്രീ സാമൂ ഹിക ജീവിതത്തിന്റെ മാനൃസ്ഥാനങ്ങളില്‍നീന്ന്‌ പുറകോട്ടുപോയത്‌ സാമൂഹിക വികാ സത്തിന്റെ സവിശേഷഘട്ടത്തിലാണ്‌. കുടുംബവും സ്വകാര്യസ്വത്തും രൂപംകൊള്ളുകയും, കുടുംബം പുരുഷാധിപതു സ്വഭാവമുള്ളതായി മാറുകയും ചെയ്തതോടെ സ്ത്രീയുടെ സ്ഥാനം നഷ്ടപ്പെടാന്‍ ആരംഭിച്ചു. സ്വത്തിന്റെ പി൯തുടര്‍ച്ചാവകാശകാതൃത്തിലാകട്ടെ സ്ര്രീയുടെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ സമൂഹം തുടര്‍ന്ന്‌ സ്ര്തീ ഒരു ബാദ്ധ്യത ഏന്ന നിലയിലാണ്‌ പെരുമാറിവരുന്നത്‌. സ്വയം സംരക്ഷിക്കുകയും മറ്റു കളവരുടെ പോറ്റിവളര്‍ത്തുകയും ചെയ്ത മാതൃബിംബത്തിന്റെ മാന്യസ്ഥാനം, പിതൃ പ്രാമാണ്യയ വ്ൃവസ്ഥയിലധിഷ്ഠിതമായ പാശ്ചാത്യയുക്തി ലോകത്താകെ വ്യാപിച്ചതോടെ പരാശ്രിതസ്വദഭാവത്തിലേക്കു മാറി. ്രമേണ വ്‌ ക്തിവികാസത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീയില്‍ ആശ്രിത മനോഭാവത്തേയും ആശങ്കാകുലമായ മനസ്സിനേയും വളര്‍ത്തി അപകര്‍ഷതാബോധം നിലനിര്‍ത്തുന്നതിനാണ്‌ സമൂഹം (ശ്രമിച്ചത്‌. മഹത്തായ പരിശ്ര മങ്ങള്‍ നടത്താനുള്ള കഴിവോ അവകാശമോ ഇല്ലാത്തവരാണ്‌ തങ്ങള്‍ എന്ന്‌ ഭൂരിഭാഗം സ്രതീകളും തീര്‍പ്പിലെത്തുന്നത്‌ ഈ സാഹചര്യത്തിലാണ്‌. വെല്ലുവിളികളെ അഭിമു ഖികരിക്കാനുള്ള സാദ്ധൃതകള്‍ ഇല്ലാതിരുന്നതുകൊണ്ടുതന്നെ ഉള്ള കഴിവുകള്‍പോലും വികസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയും സംജാതമായി. 5.4.1, വിശാലമായ ലോകം കാണുന്നതിനോ, വിഭിന്നസ്വഭാവക്കാരുമായി ഇടപെടുന്ന 189 തിനോ സ്രതീക്ക്‌ അവസരം കിടന്നില്ല. തങ്ങള്‍ക്കായി പുരുഷക്രേന്ദികൃതസമൂഹം നീക്കി വെച്ചു പരിമിതലോകത്തില്‍ സംതൃപ്തയാകേണ്ടിവരുന്ന സ്ത്രീക്ക്‌ കലയെക്കുറിച്ചോ കലാനിരമ്മിതിയെക്കുറിച്ചോ ശാസ്ര്രീയമായി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നൈസര്‍ഗ്നി കമായ പ്രതിഭ സ്വാഭാവികമായി മനുഷ്യനില്‍ ഉണ്ടാക്കുന്ന ആവിഷ്കാരകതുകത്തെ, സ്ര്രീകളുടെ കാര്യത്തില്‍ ശാസിച്ചും ശിക്ഷിച്ചും ഇല്ലായ്മ ചെയ്യാനാണ്‌ സമൂഹം ശ്രമി ച്ചത്‌. കലയെക്കുറിച്ചും സാന്മാര്‍ഗ്ഗീകതയെക്കുറിച്ചും വിരുദ്ധാഭിപ്രായങ്ങള്‍ നില നില്‍ക്കുന്ന ലോകത്ത്‌ വളരെ ജാധതയോടെ മരതമേ കലാകാരന്മാര്‍ പെരുമാറാറുകയു ളു. കലാകാരനെ സംശയദൃഷ്ട്യാ പിന്തുടരുന്ന ലോകസ്വ_ഭാവത്തില്‍ വിധിവിലക്കുക ളാല്‍ ബന്ധിതരായിരുന്ന സ്ത്രീകള്‍ പൊതുവെ കലാരംഗത്തേക്ക്‌ കടന്നുവന്നതേയില്ല. വൈയക്തിക പ്രതിഭയോടൊപ്പം സാമൂഹിക സാഹചര്യങ്ങളാണ്‌ ഒരു കലാകാരനെ സൃഷ്ടിക്കുന്നത്‌. സാമുഹിക ഇടപെടലുകള്‍ക്ക്‌ അവസരം കുറവായതിനാല്‍ പ്രതിഭയുള്ള സ്രതതീകള്‍ പോലും വളര്‍ച്ചയിലെത്തിയില്ല. സാഹചര്യങ്ങളെ അതിജീവിച്ച സ്യതീകള്‍ നടത്തുന്ന ഒറ്റപ്പെട്ട പത്രശമങ്ങള്‍ വിജയം നേടിയാല്‍പോലും അവര്‍ക്ക്‌ സാഹിതൃചരി (തത്തില്‍ ഇടം നരക പ്രചരണം നടത്താന്‍ അധിശശക്തികള്‍ തയ്യാറായതുമില്ല. ട.3,2. പാശ്ചാത്യ നവോത്ഥാനചിന്തയില്‍ അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാ്രമാണ്‌ സ്ത്രീ പ്രശ്നങ്ങള്‍ പരിഗണനാവിഷയമായി മാറിയത്‌. കേരളീയനവോത്ഥാനത്തിന്‌ പാശ്ചാത്യ നവോത്ഥാനത്തിന്റെ യുക്തിചിന്തയും കൊളോണിയല്‍ പൂഷണത്തിന്റെ പ്രായോഗിക ചിന്തയുമാണ്‌ ഈരജ്ജം പകര്‍ന്നത്‌. കേരളീയനവോത്ഥാനം ഒരു മനുഷ്യോദയ്യപസ്ഥാ നമാണ്‌ എന്ന്‌ വിവക്ഷിക്കുമ്പോഴും ആ മനുഷ്യസങ്കല്‍പത്തില്‍ നാമമാത്രമായ പരിഗ ണനയേ സ്തീക്ക്‌ ലഭിച്ചിരുന്നുള്ളു. കാവ്യ /കലാ പ്രയോജനത്തെക്കുറിച്ചുള്ള ധാരണ കള്‍ കാലത്തിനും മുല്യസങ്കംല്പങ്ങള്‍ക്കും അനുസരിച്ചു മാറ്റം വരുന്നവയാണ്‌. കേര ളീയ നവോത്ഥാനത്തിന്റെ യുക്തിബോധത്തിനനുസ്ൃതമായാണ്‌ നവോത്ഥാനകാല 160 കലയും സാഹിതൃവും രൂപപ്പെടുന്നത്‌. നിലനിന്നിരുന്ന ജാതി-ജയി-നാടുവാഴി സമൂഹ ത്തിന്റെ വിധിവിലക്കുകള്‍ അനുഭവിച്ചിരുന്ന കേരളീയസ്രതീസമൂഹത്തിന്‌, ആധുനിക ധനമൂലധന താല്പര്യങ്ങളുടെ പുഷണത്തിനും വഴങ്ങേണ്ടതായി വന്നു. പുരുഷവിക്ഷ; ണത്തില്‍ സുരക്ഷിതമെന്നു തോന്നുന്നതും വരുമാനം ലഭിക്കുന്നതുമായ സമൂഹത്തിലെ തൊഴില്‍ മണ്ഡലങ്ങളിലേക്കു സ്യതീക്ക്‌ (പ്രവേശനം ലഭിച്ചുവെങ്കിലും നേതൃത്വപരമായ ഒരു സ്ഥാനവും അവര്‍ക്ക്‌ നല്‍കാന്‍ നവോത്ഥാനകാലം അയ്യാറായില്ല. അത്‌ പിടിച്ചുപ റ്റേണ്ടതാണെന്ന ബോധം സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയതുമില്ല. ച്രി്രരചന യുടെ താല്പര്യങ്ങള്‍ കാരണം ഒറ്റപ്പെട്ട സ്തീ മുന്നേറ്റങ്ങള്‍ ജനമനസ്സുകളിലേക്ക്‌ കുട ന്നുവന്നതുമില്ല. 5.1.3. കലാരംഗത്ത്‌ സ്ധതീകള്‍ അപൂര്‍വമായെങ്കിലും പ്രതൃക്ഷപ്പെടുനത്‌; സാഹിത്ൃരച നയിലാണ്‌. ആവിഷ്കതിക്കുന്നതിനുള്ള ആധ്രഹം ഒരു ഭാഗത്തും, പലതരം നിയ്രന്തണ ങ്ങള്‍ മറുഭാഗത്തും നിലനില്‍ക്കുന്നതിനാല്‍ സ്ര്രീകള്‍ സാഹിത്യത്തെ തെരഞ്ഞെടു ത്തത്‌ ചില സൌകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌. സാഹിതൃത്തിന്റെ ആവിഷ്കാര മാധ്യമം ഭാഷയാകയാല്‍ ഇതരമാധ്യമങ്ങളേക്കാള്‍ സാകര്യമുണ്ടെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പ്രതി മാനിര്‍മ്മാണം, ചിത്രം, ശില്പം എന്നിവയേക്കാള്‍, ആവിഷകൃതരൂപം സമൂഹത്തില്‍നിന്ന്‌ മറച്ചുപിടിക്കുന്നതിനും ബാഹ്യലോകം കാണാതെ മനസ്സിലേക്ക്‌ തിരിച്ചെടുക്കുന്നതിനും വേഗത്തില്‍ കഴിയുന്നു. സാമുഹിക വിലക്കുകള്‍ സൃഷ്ടിച്ചു ഏകാന്തലോകത്തിരു മനഃ സഞ്ചാരത്തിന്റെ സാദ്ധൃതകള്‍ പരമാവധി പപരയോജനപ്പെടുത്താ൯ സാഹിത്യരൂപം ഉരു കുഠ. പ്രകാശി്തമാകുന്ന സാഹചര്യം കുറവായിരുന്നുവെങ്കിലും അപൂര്‍വ്ൃസന്ദര്‍ദങ്ങളി ലെങ്കിലും അവ ജന്ധശദ്ധയിര വന്നിരുന്നു. അതില്‍ത്തന്നെ വളരെ കുറച്ചുമാത്രമേ സാഹിത്ൃചരിര്തത്തില്‍ സ്ഥാനം നേടിയുള്ളു. മലയാള സാഹിത്ൃചരി്രതത്തിലും സ്ഥിതി വൃത്യസ്തമല്ല. മലയാള സാഹിത്യ 161 ത്തില്‍ സ്ത്രികളുടെ നിറഞ്ഞ സാന്നിദ്ധ്യം കാണാമെങ്കിലും അവയെല്ലാം പുരുഷാഭി നിവേശത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്‌. തന്നെപ്പറ്റിയും തന്റെ സമൂഹത്തെപ്പറ്റിയും, തങ്ങളോട സമൂഹം ച്ചെയ്യുന്ന നീതികേടുകളെക്കുറിച്ചും രചനകളിലൂടെ സംവദിച്ച സ്ര്രികള്‍ വളരെ കുറവാണ്‌. കേരളീയ സമൂഹത്തെ 'പുനഃസൃഷ്ടിച്ചത്‌ എന്‍ ചരിര്രം വിശേഷിപ്പിക്കുന്ന നവോത്ഥാനകാലത്തുപോലും, സാഹിത്യരംഗത്ത്‌ സ്രതീസാന്നിദ്ധ്യം നാമമാര്രമായിരുന്നു. സ്രതീലോകത്തിന്റെ വിഷയങ്ങള്‍ നവോത്ഥാനകാല എഴുത്തു കാരിലൂടെ രചനയില്‍ ശ്രദ്ധ നേടിയെങ്കിലും, അതു പുരുഷന്മാരുടെ രചനകളിലൂടെ യാണ്‌. സമൂഹത്തിന്റെ തുറസ്സുകളിലേക്ക്‌ ഈ ചരിര്രസനര്‍ഭവും സ്തീകള്‍ക്ക്‌ പ്രവേ ശനം നിഷേധിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ രചനാരംഗത്തേക്ക്‌ ലക്ഷ്ൃയബോധ ത്തോടെ കടന്നുവന്ന രണ്ട എഴുത്തുകാരികളാണ്‌ ലളിതാംബിക അന്തര്‍ജനവും റേ 3987, കെ. സരന്ധതിഅമ്മയും (399--1976). 1930-കള്‍ മുതല്‍ രചനാരംഗത്ത്‌ സജീവ മായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകളില്‍ സ്രതീയെകുടി പരിഗണിക്കുന്ന ഒരു മാനവികതാബോധത്തിന്റെ പ്രതൃക്ഷീകരണങ്ങള്‍ അന്വേഷിക്കുന്നത്‌ തികച്ചും പ്രസ ക്തമാണ്‌. കഥാമാതൃകകളെ താരതമ്യം ചെയ്യുന്നതിലൂടെ പുതിയ നിഗമനങ്ങളിലെത്താന്‍ ഓര അവസരമുണ്ടാക്കും. 5.2, അന്തര്‍ജനത്തിന്റെ രചനാലോകം ലളിതാംബിക അന്തര്‍ജനത്തിന്റെ രചനാലോകത്തെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടന്ിട്ടുണ്ട. വൃതൃസ്തവീക്ഷണങ്ങളെളെ മുന്‍നിര്‍ത്തി തുടര്‍പഠനങ്ങള്‍ ഇന്നും നടന്നു വരുന്നു. 2009 അന്തര്‍ജനത്തിന്റെ ജയമശതാബ്ദി വര്‍ഷമാകയാല്‍ ഈ സന്ദര്‍ഭത്തില്‍ പുതതിയ പഠനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലളിതാംബിക അന്തേ നത്തിന്റെ ജീവിതസാഹചരൃത്തെയും കഥാലോകത്തെയും സാമാന്യമായി പരാ മര്‍ശിക്കുന്നതായിരിക്കും ഉചിതം. 162 52.4. സ്തീകളുടെ ഇടയില്‍നിന്നും ഉയര്‍ന്നുവന്ന എഴുത്തുകാരി, അന്തര്‍ജനങ്ങളുടെ വേദന പുറംലോകത്തെ അറിയിച്ചു കഥാകാരി, മാതൃത്ധത്തിന്റെ ഇതിഹാസകാല്‍,. തുട ങ്ങിയ വിശേഷണങ്ങള്‍ അന്തര്‍ജനത്തിന്റെ രചനാമികവിനെ ചുരുക്കി കാണുന്നതിന്‌ ഇടനരല്‍്കും. ബാഹൃമായ ഈ സവിശേഷതകള്‍ക്കുപ്പുറം മനുഷ്യന്റെ തൃഷ്ണകളെക്കു റിച്ചും അതില്‍ പെണ്‍മനസ്സിന്റെ വൃതിരിക്തതയെക്കുറിച്ചും സുക്ഷമനിരീക്ഷണം നട CHIT ഒരെഴുത്തുകാരി സ്വാഭാവികമായും ശ്രദ്ധിച്ചിരിക്കും. സാമുഹൃക്രമങ്ങളുടെ ക്ര്ദ്ര സ്ഥാനത്ത്‌ പുരുഷന്‍ നില്‍ക്കുന്ന സാഹചര്യത്തെ തുറന്നുകാടി, അതിന്‌ അവരോടൊ പുമോ അവരേക്കാള്‍ കൂടുതലോ അര്‍ഹത സ്രരീക്കാണെന്ന പെണ്ണെഴുത്തുകാര്‍ കരു തുന്നു. പൊതുവെ നിലനില്‍ക്കുന്ന ഈ ധാരണകൂടി പരിഗണിച്ച്‌ അന്തര്‍ജനത്തിന്റെ രചനാലോകത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്‌. ട.3. കവിതയിരുനിന്ന്‌ കഥയിലേക്ക്‌ കവിതയായിരുന്നു ലളിതാംബിക അന്തര്‍ജനത്തിന്റെ രരദ്ധ കടന്നുചെന്ന ആദത്തെ സാഹിത്യരൂപം. ക്രമേണ, താന്‍ ഉദ്ദേശിക്കുന്ന കാരുങ്ങള്‍ക്ക്‌ ഉചിതമായ മാധ്യമം കഥയാണ്‌ എന്നു മനസ്സിലാക്കിയ അന്തര്‍ജനം ആ സാഹിത്ൃരൂപത്തില്‍ ആകൃ ഷ്ടയായി. ശ്രീമൂലം പ്രജാസഭാമെമ്പറായിരുന്ന കെ.ദാമോദരന്‍ പോറ്റിയുടേയും നങ്ങയ്യ അന്തര്‍ജനത്തിന്റേയും മകളായി കൊട്ടാരക്കര താലൂക്കിലെ കോട്ടവട്ടത്ത്‌ ഇല്ലത്താണ്‌ 1909-ല്‍ ലളിതാംബികാ അന്തര്‍ജ്ജനം ജനിച്ചത്‌. പെണ്‍കിടാങ്ങളുടെ ജനനം ഒരു ശാപ മായി കരുതുന്ന സമുദായത്തിലാണ്‌ ജനിച്ചതെങ്കിലും താന്‍ സ്വാഗതം ചെയ്യപ്പെട്ട ഒര തിഥി തന്നെ ആയിരുന്നുവെന്ന്‌ ലളിതാംബിക വൃക്തമാക്കിയിട്ടുണ്ട്‌.” ഓപചാരിക വിദ്യാ ഭ്യാസത്തിനായി പെണ്‍കുട്ടികള്‍ പാഠശാലയില്‍ പോകുന്നത്‌ നിഷിദ്ധമായിരുന്ന കാല യളവില്‍ വീട്ടിലിരുന്ന പഠിച്ചാണ്‌ ലളിതാംബിക ലോകത്തെ മനസ്സിലാക്കിയത്‌. ഈശ്ച രഭക്തയും ഉല്‍പതിഷ്ണുവുമായ അമ്മയില്‍നിന്നാണ്‌ സംസ്കൃതത്തിലെ ബാലപാഠ 163 ങ്ങളും, മണിപ്രവാളകൃതികളും, ഭാഷാകൃതികളും പഠിച്ചത്‌. വിദൃാസമ്പന്നമായ ഒരു കുടുംബപശ്ചാത്തലമാകയാല്‍ വീട്ടില്‍ വന്നിരുന്ന ആളുകളില്‍ നിന്ന്‌ ആധുനിക വിദ്യാ ഭ്ൃസത്തിന്റെ സ്വാഭാവികരിതി്കളും, ലോകത്തു നടക്കുന്ന സംഭവവികാസങ്ങളും അടു ത്തറിയാന്‍ ലളിതാംബിക അന്തര്‍ജനത്തിനു കഴിഞ്ഞു. വീട്ട്‌രുവന്ന്‌ പഠിപ്പിച്ചുപോയി രുന്ന അദ്ധ്യാപകര്‍ ഓഈപചാരിക വിദ്യാഭ്യാസത്തിന്റെ പഠനരീതിയനുസരിച്ച പാഠങ്ങള്‍ മനസ്സിലാക്കി കൊടുത്തിരുന്നുവെങ്കിലും വൃക്തിത്ധവവികസനത്തിനും സാമൂഹ്യ ജീവി യായി പരിണമിക്കുന്നതിനുമുതകുന്ന സ്കൂള്‍വിദ്യാഭുാസം അനത്തര്‍ജനത്തിനു ലഭിച്ചി ലു. അമനക്കുര ഇല്ലത്ത്‌ നാരായണനനമ്പൂതിരിയുമായുള്ള വിവാഹശേഷം വീട്ടമ്മയായി മാറിയ ലളിതാംബിക, നിരവധി പരിമിതികളെ അതിജീവിച്ചു സാമുഹൃപ്രവര്‍ത്തനവും, സാഹിത പ്രവര്‍ത്തനവും നടത്തി. 1987 ഫെഡ്രുവരി 6 ന്‌ 7ഒ-ാമത്തെ വയസ്സില്‍ നിര്യാ തയായി. ദേശീയ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിീക്കാ൯ കഴ്ഞ്ഞതും, പുരോഗമനസ്ധ ഭാവമുള്ള ഒരു കുടുംബത്തില്‍ വധുവായി കയറിച്ചെന്നതും, മഹല്‍വ്ൃക്തികളുമായി അടുത്തിടപകൊന്‍ കഴിഞ്ഞതുമാണ്‌ ലളിതാംബികയുടെ സര്‍ഗ്ഗവാസനയ്ക്ക്‌ ഉത്തേജനം നല്കിയത്‌. സ്വാമി വിവേകാനന്ദന്റെ മതദര്‍ശനവും, മഹാത്മജിയുടെ രാഷ്ര്രീയദര്‍ശന വും, ടാഗോറിന്റെ സാഹിതൃദര്‍ശനവും, ശ്രീനാരായണഗുരുവിന്റെ മനുഷ്ൃദര്‍ശനവും കുട്ടിക്കാലം മുതല്‍ ലളിതാംബികയെ സ്വാധീനിച്ചു.” ഇതില്‍ ഗാന്ധിജിയുടെ രാഷ്രീയ ദര്‍ശനത്തോടുള്ള ആദരവാണ്‌ സാഹിതൃരചന ഉള്‍പ്പെടെയുള്ള തന്റെ ജീവിതചിന്ത കളെ നിയ്യന്ത്ിച്ചിട്ടുള്ളത എന്നും അവര്‍ പറയുന്നു. പൊതുവെ ശാന്തമായ ഒരു വ്ൃക്തി ജീവിതം ആയിരുന്നു അന്തര്‍ജനത്തിന്റേത്‌. എന്നാല്‍ സംഭവബഹുലമായ കാലത്തി ന്റെയും നിരണ്ണായകമായ ചര്രതത്തിന്റെയും ഒപ്പം സഞ്ചരിച്ചു ഒരു വൃക്തി എന്നന്ല യില്‍ അതിന്റെ സ്വാധീനം അന്തര്‍ജനത്തിന്റെ കാഴ്ചപ്പാടുകളില്‍ ഉണ്ടായിരുന്നു. ഇത്‌ 164 സാഹി്തൃരചനയെയും സ്വാധീനിച്ചു. "ഇരുട്ടിന്റെ ഇടനാഴിയിലുള്ള എന്റെ ജീവിതം ആരംഭിച്ചപ്പോള്‍ അതു സുപചരി ചിതമായ സത്യമാണെന്ന്‌ അറിയാമായിരുന്നുവെങ്കിലും ഞാന്‍ ആകെ ഞെട്ടിപ്പോയി. പുറത്തെ വാതില്‍ അടഞ്ഞപ്പോള്‍ എന്റെ അകത്തെ വാതില്‍ തുറന്നു. എന്റെ ദൃഷ്ടി അന്തരമുഖമായി. പലതും ഞാന്‍ അടുത്തുകണ്ടു, കേട്ടു, തൊട്ടറിഞ്ഞു. കണ്ണീതില്ലാത്ത കരച്ചില്‍. ശ്വാസമില്ലാത്ത ജീവിതം. ചോര പീതറാത്ത മുറികള്‍ മനുഷ്യജീവികളല്ല, നിഴ ലുകള്‍. പ്രതിമകള്‍. ചിട്ടപ്പെടുത്തി വെച്ചുരിതികളില്‍ അവര്‍ ചലിക്കുന്നു. നിശ്ചലമായി പ്ലിക്കുന്നുവെന്ന്‌ പറയാം. ചിരിയും കരച്ചിലുമെല്ലാം ഒരുപോലെ, ഈ അതിദയനീയ മായ ജിവിതത്തിന്റെ നൊമ്പരം പോലും അറിവാന്‍ കഴിയാത്ത നിസ്സഹായര്‍. അവരുടെ വേദനകളും ചോദനകളുമെല്ലാം എന്നിലേക്ക്‌ ഒഴുകി വന്നു.“ ഈ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായി തന്നെ കഥാവിക്ഷണത്തെകുറിച്ചും, അതുരൂപം കൊണ്ട സാഹചര്യത്തെ കുറിച്ചും രണ്ടു ലേഖനങ്ങളില്‍ അന്തര്‍ജനം വിശദ്കരിച്ചിടടുണ്ടെ.: താന്‍ ആദ്യം എഴുതി തുടങ്ങിയത്‌ കവിതയാണെന്നും എന്നാല്‍ വിചാരത്തിന്‌ സ്ഥാനമില്ലാത്തതുകൊണ്ടും, പറയാനുള്ള മുഴുവന അതിലൊതുക്കാന്‍ കഴിയാത്തതു കൊണ്ടുമാണ്‌ താന്‍ കഥാരചനയിലേക്ക്‌ തിരിഞ്ഞതെന്നും അവര്‍ സൂചിപ്പിക്കുന്നു. സ്വന്തം കുടുംബത്തിലേയും സ്വസമുദായത്തിലേയും അവശതയനുഭവിക്കുന്ന സ്ര്തീകളുടെ അനു ഭവതീക്ഷണമായ ജീവിതമാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ ആദ്യകാല കഥക ളില്‍ പിരത്ീകരിക്കപ്പെട്ടത്‌. സമുഹത്തില്‍ നിലനിന്നിരുന്ന വിധി വിലക്കുകളെ അതിജ്‌ വിച്ചു ഒരു കഥാകാരിയായി അറിയപ്പെടാനും അതുനിലനിര്‍ത്താനും അന്തര്‍ജനം വളരെ പ്രയാസപ്പെട്ടു. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി ഈ കഥാ കാരിക്കുണ്ട്‌. 165 “സാമുദായിക ജീവിതത്തിന്റെ ഇടുങ്ങിയതും ജീര്‍ണ്ണിച്ചുതുമായ കഴുക്കോലുകള്‍ ഉപൊളിച്ചുമാറ്റുന്നതോടൊപ്പം അവിടെ പരിഷകൃതവും ആരോഗ്യകരവുമായ പുതിയ മന്ദിരം പണിയാനുള്ള കരുക്കള്‍ ഇണക്കുന്നതും കലാകാരന്റെ-കലാകാര്യുടേയും-ക ടമയാണെന്നു ഞാന്‍ വിശ്ചസിക്കുന്നു. നോവലാകട്ടെ, ചെറുകഥയാവട്ടെ, കവിതയാവ aS, കലാസുൃഷ്ടിയെല്ലാം അതിന്റെ ഉപാധിമാര്രം.” ട,3,1. അന്തര്‍ജനത്തിന്റെ കഥകളെകുറിച്ചു നടന്ന ശ്രദ്ധേയമായ പഠനങ്ങളിലൊന്ന്‌ അവ രുടെ തിരഞ്ഞെടുത്തകഥകള്‍ക്ക്‌ കെ. സുര്രേദന്‍ എഴുതിയ അവതാരകയാണ്‌. അന്തര്‍ജനം ഒരു പഠനം എന്ന സമാഹാരത്തിലും ഈ ലേഖനം ഉശപ്പെടുത്തിയിട്ടുണ്ട്‌. മര്‍ദ്ദിതമായ മനുഷ്ൃത്വത്തിന്റെ കവിയാണ്‌ ലളിതാംബിക അന്തര്‍ജ്ജനം എന്ന വിശേ ഫണം അവര്‍ക്കു നല്കിയശേഷം, അവരുടെ മാനവിക വീക്ഷണത്തെ സുര്യന്‍ വില യിരുത്തിയത്‌ തികച്ചും സങ്കുചിതമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്‌. മര്‍ദ്ദിതമായ മനുഷ്യത്ധം ഏന്നു പറയുമ്പോള്‍ ഏട്ടിരു പതിഞ്ഞ മര്‍ദ്ദിത ജനവിഭാഗമായ തൊഴിലാളി കളുടെ കാര്ൃമായിരിക്കും ആദ്യം മനസ്സില്‍വരികയെന്നും സമ്പന്നരെല്ലാം ചുഷകന്‍മാ രാണെന്്‌ സാഹിത്യലോകം പൊതുവെ വിലയിരുത്തിയിട്ടുണ്ടെന്നും പറയുന്ന ലേഖ കന്‍ ലളിതാംബികയുടെ കഥകളെ താന്‍ എപ്രകാരമാണ്‌ വിലമതിക്കുന്നത്‌ എന്നു സുചി പ്പിക്കുന്നു. സര്‍ക്കാരുള്‍പ്പെടെയുള്ള മര്‍ദക വിഭാഗത്തിന്റെനേരെ കുറച്ചെന്നുമല്ല നമ്മുടെ കഥയെഴുത്തുകാര്‍ തീപ്പന്തങ്ങളെറിഞ്ഞത്‌. അക്കൂട്ടത്തില്‍ ആകാവുന്ന ഒരു പടം ലളി താംബികാ അന്തര്‍ജ്ജനവും വഹിച്ചിട്ടുണ്ട്‌. (ഉദാ: ഒളിവില്‍ നിന്ന ഒളിവിലേക്ക്‌, അച്ഛന്റെ മകന്‍) ഇതില്‍ അവര്‍ ഇന്നും അഭിമാനിക്കുന്നുമുണ്ടാവാം. അതെന്തായാലും ഇത്തരം കഥകളുടെ പേരിലല്ല ഞാനവരെ മരദ്ദതമായ മനുഷ്യത്വത്തിന്റെ കുവിയെന്നു വിളിക്കു ന്നത്‌. ഒരു യുദ്ധം നടന്നുകൊണ്ടിതിക്കുമ്പോള്‍ ഒരു പാളയത്തില്‍ മുറിവേറ്റു കിടക്കുന്ന 166 വരെ മാത്രം നോക്കി സഹതപ്പിക്കുന്നതു മരദ്്തമായമനുഷ്യൃത്പത്തോടുള്ള സഹതാപ മായി ഞാന്‍ കണക്കാക്കുന്നില്ല.”" നാനാപ്രകാരത്തിലുള്ള ചൂഷണത്തിനും, പീഡനത്തിനും, തിരസ്കാരത്തിനും വിധേയനാകുന്ന നിസ്സഹായനായ മനുഷ്യന്റെ, ്രശ്നപരിസരങ്ങളെ സമീപിക്കുമ്പോള്‍ ആര്‍ക്കും നിഷ്പക്ഷനാകാന്‍ കഴിയുകയില്ല. പ്രഹരിക്കുന്നവനും പ്രഹരമേല്ക്കുന്നവനും ഒരേപോലെ സഹാനുഭുതിക്കു പ്രതിഭുതനാണെന്നവാദം ഒരു പരിഷ്കൃതസമുദായത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്തര്‍ജനത്തിന്റെ കഥാലോകത്തെകുറിച്ച്‌ സുര്യന്‍ നടത്തിയിടുള്ള നിരീക്ഷണങ്ങള്‍ മികവുറ്റതാണെങ്കിലും അവരുടെ മാനവിക വീക്ഷണ ത്തെകുറിച്ച്‌ അദ്ദേഹത്തിന്റെ ഉപദര്‍ശനം സാഹിത്യവിദ്യാര്‍ത്ഥിയെ വഴിതെറ്റിക്കാനേ ഉപകരിക്കു. അന്തര്‍ജനത്തിന്റെ കഥകളുടെ മറ്റൊരു ദോഷം അതില്‍ കാണുന്ന “വാചാലത യാണെന്ന്‌ എം.അചഷ്യുതന്‍ ചുണ്ടികാണിച്ചിട്ടുണ്ട.” ഇതു നവോത്ഥാനകാല കഥകളുടെ ഒരു പൊതു ദോഷമാണ്‌ എന്ന്‌ മിക്ക വിമര്‍ശകന്മാര്‍ക്കും അഭിപ്രായമുണ്ട്‌. കഥാകഥന ത്തിന്റെ “നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലയായിരിക്കണം” ചെറുകഥ എന്ന്‌ നവോ ത്ഥാനകാല ചെറുകഥാകൃത്തുക്കശ വശ്വസച്ചിരുന്നില്ല. ആദര്‍ശങ്ങള്‍ പറഞ്ഞു ഫലി പ്പിക്കാനുള്ള തീ്രവ്രശമത്തില്‍ കടന്നുവന്ന വാചാലത സ്വാഭാവികം മാത്രമാണ്‌. സത്യത്തിന്റെ സ്വരം വിനിതവും അനാര്‍ഭാടവുമായിരിക്കുമെന്നും സതൃത്തിന്റെ സ്വര മാണ്‌ സാഹിത്യമെന്നും, ഇതറിഞ്ഞ്‌ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആശയം വൃക്തമാക്കുകയും, ഭാവിയ്ക്കുവേണ്ടി പ്രതീക്ഷിക്കുകയും ചെയ്യുകയാണ്‌ നല്ല കലാ കാരന്റെ-കലാകാരിയുടേയും കടമ എന്ന ലളിതാംബികയുടെ വാക്കുകള്‍ ഇവിടെ സമര ണീയമാണ്‌. 167 ട.3.2. മറ്റെല്ലാ നവോത്ഥാന സാഹിതൃകാരന്മാരെയും പോലെ മാനവജിവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളേയും കര്‍മ്മവിഘനങ്ങളേയും സഹാനുഭൂതിയോടെ നോക്കി കാണാ നും, അവ പരിഹരിക്കാനുള്ള പ്രയത്നത്തില്‍ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട്‌ പടാളിയാകാനും ലളിതാംബികാ അന്തര്‍ജനം ;ശദ്ധിച്ചിടടുണ്ട. ദേശീയ പ്രസ്ഥാനവുമാ യുള്ള, ബന്ധംകൊണ്ട്‌ കൈവരിച്ചു മതനിരപേക്ഷ ചിന്താഗതിയും, നവോത്ഥാനകാല ഘട്ടത്തിലെ സമുദായപരിഷ്കരണചിന്തയും പുരോഗമനസാഹിതുൃു(പസ്ഥാന ത്തിരുനിന്നും ആര്‍ജിച്ച നിസ്വവരഗ്ൃത്തോടുള്ള, സഹാനുഭൂതിയും ലളിതാംബികാ അന്തര്‍ജനത്തിന്റെ രചനാസങ്കല്‍ല്പത്തിന്‌ രൂപം നലകി. 53.3. സ്വസമുദായത്തിലെഅനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള വ്ൃഗതയാണ്‌ ലളിതാംബിക അന്തര്‍ജനത്തെ ചെറുകഥാകാരിയാക്കിയ മറ്റൊരു ഘടകം. ജീവിച്ച്രുന്ന കാലഘട്ടം, ആഖ്യാനശൈലി, സാമുഹുൃപ്പശ്നങ്ങളോടുള്ള പ്രതിജ്ഞാബദ്ധത തുടങ്ങിയ വിഷയങ്ങളില്‍ പൊതുഭാവുകത്വം പങ്കുവെച്ചവരാണ്‌ നവോത്ഥാനകാല ചെറുകഥാ കൃത്തുക്കുള്‍. എന്നാല്‍ ഇവരില്‍ പൊന്‍കുന്നം വര്‍ക്കിക്കും അന്തര്‍ജനത്തിനും മറ്റ എഴു ത്തുകാരേക്കാള്‍ പ്രയാസങ്ങള്‍ നേരിടേണ്ടതായിവന്നു. താന്‍ ജനിച്ചതും ജീവിച്ചുകൊ ണ്ടിരിക്കുന്നതുമായ ക്രിസ്തുമതത്തിലെ പരോഹിത്ൃം ലോകത്തോടു കാണിക്കുന്ന നീതികേടുകളെയാണ്‌ പൊന്‍കുന്നംവര്‍ക്കി തന്റെ രചനകളിലൂടെ ചോദ്യം ചെയ്തത്‌. ഇതിന്‌ മതത്തില്‍ നിന്‌ ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ വര്‍ക്കി നിര്‍ബ്ദന്ധിതനായി. നമ്പു തിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെ കഷ്ടപ്പാടുകള്‍ ഏറ്റുവാങ്ങി യിരുന്നവര്‍ അഫന്‍നവയുതിരിമാരും സ്ര്ര്കളുമായിരുന്നു. അഫന്‍നമ്പുതിരിമാര്‍ക്കിട യില്‍ നിന്നാണ്‌ വി.ടി. ഭട്ടതിരിപ്പാട്‌, എം.പി. ഭടടതിരിപ്പാട, എം.ആര്‍. ഭട്ടതിരിപ്പാട്‌ മുത ലായ നമ്പൂതിരി നവോത്ഥാന നായകന്മാര്‍ സാഹിത്ൃരചനയിലേക്ക്‌ കടന്നു വരുന്നത്‌. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന സ്വസമുദായത്തിലെ സ്രത്കള്‍ക്കിടയില്‍നിന്നും 168 എഴുത്തുകാര്‍ ഉയര്‍ന്നുവരണമെന്ന്‌ ഈ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. സ്വസമുദായ ത്തിലെ ഉല്‍പതിഷ്ണുക്കളായ മുന്‍ഗാമികള്‍ തുടങ്ങിവെച്ചതും, മറ്റു ്രവര്‍ത്തനങ്ങള്‍ക്കിട യിര അവര്‍ക്ക്‌ പുര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതുമായ കഥാരംഗത്തെ സേവന ങ്ങള്‍ തുടരാനാണ്‌ ലളിതാംബിക യത്നിച്ചു. 6.3.4. ഭാരതീയ സാഹിത്യത്തിലെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിതയ വീക്ഷണത്തെ ഏറ്റവും അധികം സ്വാധി നിച്ചു കൃതികള്‍ എന്ന്‌ അവര്‍തന്നെ വൃക്തമാക്കിയിട്ടുണ്ട്‌. മനുഷൃകഥാനുഗായികളായ ഈ കൃതികള്‍ക്ക്‌ സാംസ്കാരിക ചരിരതത്തിലുള്ള സ്ഥാനം നിര്‍ണ്ണയിച്ചും ഈ കൃതിക ളിലും സ്രതികഥാപാരതചിര്തണത്തിലെ വൃതിരിക്തതയെ വിലയിരുത്തിയും അന്തര്‍ജനം നടത്തിയ പഠനം (്രദ്ധേയമാണ്‌. രാമായണത്തിലെ സീത, ഈര്‍മിളു, അഹല്യ മണ്ഡോ ദര എന്ന്‌ കഥാപാരരതങ്ങളുടേയും മഹാഭാരതത്തിലെ ഗാന്ധാര, ൌ്പതി, അംബ, സത്യ വതി എന്ന്‌! കഥാപാരതങ്ങളുടേയും ജീവിതം മുല്രഗന്ധഥങ്ങളുടെ വെളിച്ചത്തില്‍ സീത മുതല്‍ സത്ൃവതിവരെ' എന്ന കൃതിയില്‍ അപ്രഗഥന വിധേയമാക്കുന്നു. കഥാകഥനം, വാങ്മയചിര്രണം, കാവൃഭാഷണം., ആത്മപരത, വസ്തുനിഷ്ഠത, ജീവിത വ്യാഖ്യാ നം, വിമര്‍ശനം എന്നിവയെല്ലാം അന്തര്‍ജനത്തിന്റെ നിരൂപണത്തിന്‌ വിധേയമാകുന്നു ണ്ട. ഈ ഇതിഹാസ്രഗന്ഥങ്ങളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട ധാര്‍മ്മിക മൂല്യങ്ങളെ വളര്‍ത്തി കൊണ്ടുവരാന്‍ ഉള്ളു അനുകൂലമായ ഒരു സാഹചര്യമാണ്‌ അന്തര്‍ജനത്തിന്റെ ജീവിത ത്തിലുണ്ടായിരുന്നത്‌. യാഥാസ്ഥിതിക കുടുംബ പാരമ്പര്യങ്ങളില്‍ ജീവിക്കുന്ന ഒരു വൃക്തിക്കു മാറുന്ന മുല്യബോധങ്ങളെ ഉള്‍ക്കൊള്ളാനുള്ള സാഹചര്യം വളരെ കുറവാണ്‌. സാഹചര്യത്തെ അതിജീവിച്ച ദേശീയ പ്രസ്ഥാനത്തിന്റേയും നവീന വിദ്യാഭ്യാസത്തിന്റേയും, നവോ ത്ഥാന ചിന്തയുടേയും മൂല്യബോധത്തെ ഉള്‍ക്കൊള്ളാന്‍ അന്തര്‍ജനത്തിനു കഴിഞ്ഞു. 169 നമ്പൂതിരി സമുദായത്തിലെ സാമൂഹ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അന്തര്‍ജനം വി.ടി.ഭടടതിരിപ്പാടിന്റെയും, എം.ആര.ബി.യുടേയും നാടകങ്ങളുടെ സ്വാധി നശക്തിയും, പ്രപചോദനദാതൃവും മനസ്സിലാക്കി. പാര്‍വതി! നെമ്മിനിമംഗലം, ആര്യാ പള്ളം തുടങ്ങിയ നമ്പുതിരി സ്ര്തീകളുടെ ഘോഷാബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ അന്തര്‍ജനം ആവേശപൂര്‍വം ഉള്‍കൊണ്ടു. മാവേലിക്കരയില്‍ ഇവര്‍ക്കു നല്കിയ സ്വ്കരണത്തിന്‌ ഘോഷബഹിഷ്കരിച്ചും, മറക്കുടവലിച്ചെറിഞ്ഞും അന്തര്‍ജനം പങ്കെടുത്തു. കൂടുംബപശ്ചാത്തലത്തില്‍ നിന്ന്‌ ചെറിയ എതിര്‍പ്പുണ്ടായെങ്ക്‌ലും ആ എതിര്‍പ്പുകളെ അതിജീവിക്കാനും; ജാതിഭേദമില്ലാത്ത ഒരു ലോകത്തിനുവേണ്ടി ദേശിയ്യപപസ്ഥാനം നടത്തിയ ആഹ്വാനം കലാകുശലതയിര പുരത്തികരക്കാനും അന്തര്‍ജനം ശ്രദ്ധിച്ചു. 6.3.5. സ്ത്രീ എന്ന നിലക്കു തനിയ്ക്ക്‌ പൊതുവെയുള്ള പരിമിതികളും നമ്പൂതിരി സ്ത്രീ എന്ന നിലയില്‍ നിലനിന്നിരുന്ന സവിശേഷമായ പരിമിതികളും ആദ്യമേതന്നെ അവര്‍ മനസ്സിലാക്കിയിരുന്നു. അതിനെ അതിജിവിക്കാനാവശ്യമായ മുന്‍കരുതലുകള്‍ അവര്‍ എടുക്കുകയും ചെയ്തു. സമൂഹത്തിന്റെ വൃത്ൃസ്ത മണ്ഡലങ്ങളില്‍, വിശിഷ്യാ സാഹിതൃമണ്ഡലത്തിരു അര്‍ഹിക്കുന്ന ഗാരവത്തോടെ കടന്നുവരാന്‍ സ്രതീകള്‍ ശ്രദ്ധി ക്കുന്നില്ലെന്നും, കടന്നുവരുന്നവരെ തന്നെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയ്യാറല്ലെന്നും അന്തര്‍ജനം മനസ്സിലാക്കി. ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും, സ്ത്രീയുടെ പ്രശ്‌ന ങ്ങള്‍ എല്ലാ സമുദായത്തിലും ഒരു പോലെയാണെന്‍ന അവര്‍ തിരിച്ചറിഞ്ഞു. 5.4. അന്തര്‍ജനത്തിന്റെ മനുഷൃവിക്ഷണം അന്തരജനത്തിന്റെ കഥകളിലെ മനുഷ്യവിക്ഷണം സവിശേഷ പരാമരശം അര്‍ഹ്‌ ക്കുന്നു. ഒരു എഴുത്തുകാരി എന്ന ന്ലയിരു മാതൃത്വത്തിന്റെ അടിസ്ഥാന സ്വാധീനം 370 അവരുടെ കഥകളില്‍ കാണാം. പെണ്ണെഴുതുമയ്പോള്‍ സ്വാഭാവികമായും കടന്നുവരുന്ന താണ്‌ ഈ കാഴചപ്പാട എന്ന്‌ സാമാന്യമായി പറയാം. എന്നാല്‍ മനുഷ്യമനസ്സിലെ മാതൃ സമ്ംല്പത്തെ പരമാവധി പ്രയോജനപ്പെടുത്താ൯ു ലളിതാംബിക അന്തര്‍ജനം (ശ്രദ്ധിച്ചു. 54.4, ജനനവും ശൈശവവും അമ്മയെ ആശരയിച്ചാകയാല്‍ മനുഷ്യനിലെ മാത്ൃന്ധാ ധിനം മരണംവരെ നിലവരുക്കും. വൃക്തിജീവിതത്തിന്റെ ഭിന്നതലങ്ങളില്‍ മാതൃത്വ ത്തിന്റെ സ്വാധിനം കാണാം. ഈ സാന്നിദ്ധ്യം ആശ്വാസമായും ആര്രയമായും മനു ച്ൃന്‍ നിലനിര്‍ത്തുന്നു. ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവാഘോഷങ്ങള്‍, ആരാധനാരീ തികള്‍ എന്നിവയില്‍ മാതൃസ്മരണ നിറഞ്ഞുനില്‍ക്കും. ദ്രാവിഡഗോത്രപാരമ്പരൃത്തിലും ആര്യവരേണ്യയ പാരമ്പര്യത്തിലും ഇതിന്റെ അനുപാതം വൃത്ൃസ്തമാണെന്ന്‌ മഠ്രതം. മാതൃസങ്കലപം വൃതൃസ്തമേഖലകളിലേക്ക്‌ വ്യാപിക്കുന്നതും സാധാരണമാണ്‌. മനു ഷ്യന്‍ പ്രകൃതിയില്‍നിന്നാണ്‌ അന്നവും ആശ്രയവും സ്വീകരിക്കുന്നത്‌. അമ്മയോടുള്ള അതേ അടുപ്പവും ആദരവും പ്രകൃതിയോടും കാണിക്കുന്നതിനാൽ (പ്രകൃതിയെ മഹാ മാതാവ്‌ (സല നറ്ണെ എന്ന നിലയിലും സമൂഹം കണക്കാക്കുന്നു.” കന്ൃകയായും വധുവായും ഭോഗാസക്തയായ കാമിനിയായും സമൂഹത്തില്‍ സാന്നിദ്ധ്യമവ്യിക്കുന്ന സ്ര്രീത്വം, വിളനല്‍കുന്ന മാതൃത്വവും വിളികേള്‍ക്കുന്ന ദൈവവുമാണ്‌. നല്ലവളും നന്മ നിറഞ്ഞവളും സംരക്ഷകയുമായ മാതാവിന്റെ, വസൃവും ഭീതിദവുമായ മറ്റൊരു മുഖം സമൂഹത്തിന്‌ പരിചിതമാണ്‌. പ്രകൃതിയുടെ നിറഭേദങ്ങളും കാലാവസ്ഥ വൃതിയാനവും എല്ലാം ചേര്‍ന്നു കാണുന്ന ഭയപ്പെടുത്തുന്ന ആ അവസ്ഥ സമൂഹത്തിന്‌ സുപരിചിതമാ ണ്‌. കറുത്ത മാതാവ (നാണ എന്ന സങ്കല്പത്തില്‍ ഇത്‌ സാമുഹ്യാവസ്ഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.'- രക്തദാഹം പ്രാകൃത സ്വഭാവം, വന്ത, പൈശാചികത എന്നി വ ഈ അമ്മയുടെ സ്വഭാവരിതിയായി സങ്കലപിക്കുന്നു. ഇങ്ങനെ ഭിന്നരുപങ്ങളിലുള്ള സ്ര്രീത്ധത്തിന്റെ (്രതൃക്ഷീകരണങ്ങള്‍ സാഹിത്യത്തില്‍ സാധാരണമാണ്‌. 373 വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ കവികള്‍ ഈ സാദ്ധ്യതകളെ കവിതയിരു പ്രയോ ജനപ്പെടുത്തി. കഥാകൃത്തുക്കള്‍ വേണ്ട്രത പ്രയോജനപ്പെടുത്താത്ത ഈ സ്ധാദ്ധൃതയെ കഥയില്‍ സമര്‍ത്ഥമായി ഉപയോഗിച്ചത്‌ ലളിതാംബിക അന്തര്‍ജനമാണ്‌. അന്തര്‍ജന ത്തിന്റെ കഥകളിലെ മനുഷ്യസങ്കല്പത്തില്‍ സ്രതികൂടിപങ്കാളിയാവുന്നിനാലാണ്‌ അവ രുടെ മനുഷ്യയവീക്ഷണം വൃതിരിക്തമാകുന്നത്‌. 54.2, പ്രതൃയശാസ്രതങ്ങളോടുള്ള ആഭിമുഖ്യത്തിലും മുലൃഹ്രചാരണത്തിനുള്ള വൃശ്ര തയിലും സ്ത്രീ ആയതുകൊണ്ടുള്ള സവിശേഷ പക്ഷപാതങ്ങളും അന്തര്‍ജനത്തിന്റെ ക്ഥകളിര കാണാം. മുന്നൂറിലധികം കഥകള്‍ അന്തജേനം എഴുതിയിട്ടുണ്ട്‌. പല കഥ കളും അപ്രകാശിതങ്ങളാണ്‌. പതിനാറ്‌ കഥാസമാഹാരങ്ങള്‍ അന്തര്‍ജനത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്‌.'” ആവര്‍ത്തനസ്ധദാവമുള്ള ഇതിഡുത്തങ്ങളും, കേവലാദര്‍ശപ്രചാ രണത്തിന്റെ ജടുങ്ങിയ പശ്ചാത്തലവും കാരണം ഗുണമ്്ലവാരം കുറഞ്ഞ പില കഥ കള്‍ മാറ്റിനിര്‍ത്തിയാല്‍ അന്തര്‍ജനത്തിന്റെ കഥാലോകം പീന്തിക്കുന്നവരും കര്‍മ്മനിര തരുമായ മനുഷ്യര്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌. ഈ കഥകള്‍ മാത്ൃപരിചരണത്തിന്റെ സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നവയുമാണ്‌. ട.4.3. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അന്തര്‍ജനത്തിന്റെ പ്രിയപ്പെട്ട ക്ഥാവിഷ യമാണ്‌. മാതൃസംസ്കാരവും മാതൃദായ്രകമവും മാനവരാശിയുടെ വികാസപരിണാമ ത്തിന്റെ ഓരോ ഘട്ടത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. മാതാവിനെ ക്രേന്ദികരിച്ചുള്ള സമൂഹ സങ്കല്പം തികച്ചും സ്വാഭാവികമാണെന്നും നധയ്‌; പിതൃദായ സമൂഹം തീര്‍ത്തും അസ്ധാഭാവികമാണെന്നും നരവംശ ശാസ്രതജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിടുണ്ട്‌.?* ആദൃ കാലസമുഹത്തില്‍ സ്ര്തീകൾ ഭര്‍ത്താക്കയാരുടെ സ്വകാര്യന്ധത്തോ മുതിര്‍ന്ന മക്കളാല്‍ സംക്ഷിക്കപ്പെടുന്നവരോ ആയിരുന്നില്ല. അമ്മയും കൃഷിയും എല്ലാം രക്ഷാകര്‍തൃത്ധ ത്തിലേക്ക്‌ നീങ്ങുന്നതിന്റെ പശ്ചാത്തലവും നിഗൂഡലക്ഷയവും അന്തര്‍ജനത്തിന്റെ കഥ 372 കളിലെ പ്രധാന ഇതിവൃത്തമാണ്‌. കൃഷിയെ അകന്നുനിന്ന വീക്ഷിച്ചു ഒരു സമുദായ്കര മത്തിണ്റെ പരിമിതികള്‍ മാറ്റിന്രത്തിയാല്‍, അവരുടെ കഥകളില്‍ മണ്ണും മനുഷ്യനും കൃഷിയുമായി ബന്ധപ്പെട്ട ജീവജാലങ്ങളും മാതൃസ്മൃതിയായി നിറഞ്ഞുനില്‍ക്കുന്നു.5 5.44. സാര്‍വ്വലനകികതയിരനിന്നും സവിശേഷമായ സ്ര്രീത്വത്തിന്റെ അവസ്ഥ പിര്‌ കരിക്കുന്നതാണ്‌ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന കഥകള്‍. വിവാഹം, പ്രസവം, രോഗം മുതലായ ജീവിതാവസ്ഥകളും വൈധവ്യം, വിരക്തി, അവഗണന, നിന്ദ മുതലായ സാമു ഹ്യാവസ്ഥകളും, കുടുംബത്തിലെ ദാരിദ്യം, പട്ടണ! മുതലായ സാമ്പത്തികാവസ്ഥകളും അന്തര്‍ജനത്തിന്റെ കഥകളിരു പ്രതിഫലിക്കുന്നു. ഇതിരു പ്രധാനം ജീവിതാവസ്ഥകളും സാമൂഹ്യാവസ്ഥകളും ചീരതീകരിക്കുന്ന കഥകളാണ്‌. വിവാഹം, സ്രതീയെ കീഴ്പ്പെടു ത്താനുള്ള ഉപായമായി കാണുകയും കുടുംബം അവളെ തളച്ച്ടാനും അവഹേളിക്കാനും അവഗണിക്കാനുമുള്ള ഉപകരണമായി മാറുകയും ചെയ്യുന്നതിലുള്ള അമര്‍ഷമാണ്‌ ഈ ഗണത്തില്‍പ്പെട്ട കഥകളുടെ മുഖ്യപ്രമേയം. പുരുഷാധിപത്യ സമൂഹം സ്ത്രീയോട കാണി ക്കുന്ന അത്യാചാരങ്ങളും അവശ അന്വേഷിക്കുന്ന രക്ഷാമാര്‍ഗ്ഗങ്ങളും ഒരുപോലെ അവള്‍ക്ക്‌ കഠിനാനുഭവങ്ങളായി മാറുന്നു എന്ന യാഥാര്‍ത്ഥ്യം അനുഭവിപ്പിക്കുന്നതാണ്‌ ഇത്തരം കഥകള്‍. ട.4.5. നമ്പുതിരി സമുദായത്തിലെ സ്ര്രീകള്‍ക്ക്‌ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ശാന്തിയോ സമാധാനമോ സമൂഹം നല്‍കുന്നില്ലെന്ന അനുഭവസതും അന്തര്‍ജനം കഥ കളിലൂടെ ആവിഷ്കരിച്ചു. ശൈശവബാല്യങ്ങളില്‍ പോലും പരിമിതമായ സ്വാത്രന്ത്യം മാത്രമാണ്‌ അവര്‍ക്കുള്ളത്‌. മൂടുപടത്തിനകത്ത്‌ നടക്കുന്ന ഈ സംഘര്‍ഷങ്ങളെ ലോക ത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍, ഇതരസമുദായങ്ങളിലെ സഹോദരിമാരുടെ സ്ഥിതിയും ഏറെ വൃത്ൃസ്തമല്ലെന്ന്‌ അവര്‍ക്കറിയാമായിരുന്നു. വിവാഹാനന്തരജീവി തത്തില്‍ സനേഹസൌഹാര്‍ദങ്ങള്‍ കുറയുന്നതും വൈരുദ്ധ്യങ്ങള്‍ കൂടിവരുന്നതും എന്തു 173 കൊണ്ട എന്ന അന്വേഷണവും ഈ വിഭാഗത്തില്‍പ്പെട്ട കഥകളില്‍ കാണാം. ഇത്തരം വൈരുദ്ധ്യങ്ങള്‍ മനുഷ്യമനസ്സിലെ വൈകൃതങ്ങളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌ ഏന നിരീക്ഷണവും ആ കഥകളെ ശ്രദ്ധേയമാക്കുന്നു.*" മാതൃത്വത്തിന്റെ മഹത്വവും അനപ തൃത ഉണ്ടാക്കുന്ന ദുഃഖവും അന്തര്‍ജനത്തിന്റെ പല കഥകളിലും പ്രതൃക്ഷപ്പെടുന്നു. അമ്മയായി ഇരിക്കെത്തന്നെ മകന്റെ സ്നേഹമോ സാന്നിദ്ധ്യമോ അനുഭവിക്കാന്‍ കഴി യാത്തവരുടെ വ്യഥകളും തേങ്ങലുകളും ആ ക്ഥകളിലുണ്ട. എടുത്തുവളര്‍ത്തിയ കുഞ്ഞി ലൂടെ മാതൃത്വത്തിന്റെ പൂര്‍ണ്ണതയും തുടര്‍ന്‌ സാഹചര്യങ്ങളാല്‍ ദാമ്പത്യത്തിന്റെ അവ സ്ഥയും അനുഭവിക്കുന്ന സ്രതീകളും അവരുടെ ക്ഥാലോകത്തുണ്ട. രോഗവും ദാരി ദ്രൃവും ഒരുപോലെ ആക്രമിക്കുന്നത്‌ സ്ര്രീകളെ ആണെന്നും, ഇത്തരം സന്ദര്‍ഭങ്ങള്‍ അവരുടെ ഒറ്റപ്പെടലിന്റെ ത്രവത വര്‍ദ്ധിപ്പിക്കുന്നുവെന്നും ആ കഥകള്‍ നമ്മെ പഠിപ്പി ക്കുന്നു.“ അകാലവൈധവ്യം നമ്പുതിരിസമുദായത്തിലെ സ്ര്തീകൾ അനുദവിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നായിരുന്നു. വൈധവ്യം ഉണ്ടാക്കുന്ന ഏകാന്തത കഥാകാരന്മാര്‍ക്കു പ്രിയപ്പെട്ട വിഷയമാണ്‌. വര്‍ണ്ണനാപ്രധാനമായ ഒരു കഥാവിഷയം എന്ന നിലയിലല്ല അനുഭവിച്ചറിഞ്ഞവരുടെ ആത്മനൊയമ്പരം എന്ന നിലയിലാണ്‌ ഈ അവസ്ഥ അന്തര്‍ജ നത്തിന്റെ ക്ഥകളിരാ പ്രതൃക്ഷപ്പെടുന്നത്‌. വൈധവ ത്തിന്റെ മാനസിക പ്രശനങ്ങളും ശാരിരിക പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും വൃത്യസ്തമാണ്‌. വിധവയുടെ അസം തൃപ്തമായ മനസ്സ്‌ എഴുത്തുകാരനും വായനക്കാരനും ഒരുപോലെ വികാരാവേശമു ണ്ടാക്കുന്ന വിഷയമാണ്‌. അടക്കിവെക്കാന്‍ കഴിയാത്ത രതിവികാരങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗങ്ങളെ പ്രാകൃതമായ ഒരാനന്ദത്തോടെ വരണ്ണിക്കുന്നവരും വായിക്കുന്നവരും അനു ഭവിക്കുന്ന ആത്മസുഖം മലയാളകഥാപഠനത്തിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ്‌. മനുഷ്യന്‍ സൃഷ്ടിക്കുന്ന വിധികളാല്‍ വിധവകളായിത്തീരുനവര്‍ക്ക്‌ ഒരു മനുഷ്ൃജീ വിയുടെ പരിഗണന നല്‍കാന്‍ തയ്യാറായ എഴുത്തുകാരി അന്തര്‍ജനമാണ്‌. ധനിസാന്ദ്ര i74 മായ ഭാഷയില്‍ വൃംഗ്ൃമര്യാദയോടെ അവതരിപ്പിച്ച ഈ സ്ര്രീപ്രശ്നത്തെ മനുഷ്യര്‌ ശ്നമാക്കാനും അന്തര്‍ജനം ശ്രദ്ധിച്ചു. സ്രതീയായതുകൊണ്ടുമാതധ്രം വിവാഹിരുയാവു കയും, വിവാഹിതയായ മാ്രയില്‍ത്തനനെ വിധവയാവുകയും ചെയ്രു വിധിയുടെ വേട്ട മൃഗങ്ങള്‍ നമ്പൂതിരിസമുദായത്തിന്റെ സവിശേഷപ്രശനമാണെങ്കിലും അത്‌ സമൂഹം ഏറ്റെടുക്കേണ്ട പ്രധാന പ്രശ്നമാണെന്്‌ അന്തര്‍ജനം കഥകളിലൂടെ അറിയിച്ചു. വിധവ യൂടെ മുമ്പില്‍ ജീവിതമാണോ മരണമാണോ അഭികാമ്യമെൌന ചോദൃമുയര്‍ത്തുന്ന സമൂ ഹത്തോട, അവളും മനുഷ്യനാണെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ അന്തര്‍ജനം ശ്രദ്ധിക്കുന്നു. 1 ട.൪4.8. സ്ര്രീയെ ശരീരം മാധ്തമായി കാണുന്ന അവസ്ഥയില്‍നിന്ന്‌ മനസ്സും ശരീരവും ചേരുന്ന മാനവബോധത്തിലേക്കുള്ള മാറ്റം നവോത്ഥാനകഥകളിരല്‍ പൊതുവെ കാണാം. ക്ലാസിക, നിയോക്നാസിക സാഹിത്യവുമായി പരിചയപ്പെട്ടിരുന്ന അന്തര്‍ജനത്തിന്റെ കഥ കളെ, ആ കാവ്ൃയസമകല്പത്തിലെ 'ഭോഗോപകരണമായ സ്ത്രീ എന്ന കാഴ്ചപ്പാട്‌ സ്വാധീ നിച്ചുതേയില്ല. കവിതയോടുള്ള താല്പര്യമാണ്‌ അന്തര്‍ജനത്തെ സാഹിത്ൃലോകത്തേക്ക്‌ എത്തിക്കുന്നത്‌. മലയാളകാലപനികകവിതയില്‍ ദേവതയോ പിശാചോ ആയി മാറി മാറി കടന്നുവരുന്ന സ്ര്രീസങ്കല്പവും അന്തര്‍ജനം കഥകളില്‍ കാണാന്‍ കഴിയില്ല. സ്വത്വ ബോധത്തെക്കുറിച്ചുള്ള പരിമിതമായ ധാരണപോലുമില്ലെങ്കിലും നൈസര്‍ഗികമായി പ്രതിഷേധിക്കുന്ന സാധാരണസ്രതീ മുതല്‍ റാഡിക്കല്‍ ഫെമിനിസ്റ്റ ഏന്ന ഗണ ത്തില്‍പ്പെടുന്ന സ്ത്രിക്ഷഥാപാരതങ്ങള്‍വരെ അന്തര്‍ജനത്തിന്റെ കഥകളില്‍ പ്രത്യക്ഷ പ്പെടുന്നു. നമ്പുതിരി നവോത്ഥാനം സ്രതികള്‍ക്കുവേണ്ടി ആ സമുദായത്തിലെ പുരുഷന്മാര്‍ ഉണ്ടാക്കിയതാണന്ന ധാരണ നിലവിലുണ്ട. നവോത്ഥാനകാലത്തിലെ നേതാക്കളും (പ്രചാ രകന്മാരും മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം ചെയ്തവരാണെന്നുള്ള പ്രചരണവും നിലവി ലുണ്ട്‌. കേരളീയ നവോത്ഥാനത്തിന്റെ ഒരു പരിമിതിയും ഇതാണെന്ന്‌ ചിലര്‍ വാദിക്കു 37൭ ന്നു. ആദര്‍ശധീരന്മാരായി സാമൂഹൃരംഗത്ത്‌ പ്രതൃക്ഷപ്പെടുന്ന പുരുഷന്മാര്‍ പുറംലോ കത്‌ ആഘോഷപൂര്‍വം കൊണ്ടാടപ്പെടുമ്പോള്‍ കുടുംബാന്തരീക്ഷത്തിന്റെ അകത്തള ങ്ങളില്‍ അവര്‍ വെറും “പുരുഷനായി മാറുകയും ഭാര്യമാരോട്‌ അവഗണനയോ അധി കാര്പപമത്തതയോ കാണിക്കുന്നത്‌ സര്‍വുസാധാരണമാവുകയും ചെയ്യും. പരിഗണിക്ക ഒപ്പടുന്നില്ലെന്നതു മാത്രമല്ല അവഗണിക്കുപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്രതീയുടെ മനോലോകത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നതില്‍ അന്തര്‍ജനം ശ്രദ്ധിക്കുന്നു. 54.7, ദേശീയ്രപസ്ഥാനത്തിന്റെ ഗതിവിഗതികളും സോഷ്യലിസ്റ്റ്‌ ആശയഗതിയുടെ വൃതി രിക്തതയും സമൂഹത്തില്‍ പൊതുവെ കാണുന്ന സാമ്പത്തികപ്രള്‍നങ്ങളും അന്തര്‍ജനം കഥകളില്‍ അവതരിപ്പിക്കുന്നുണ്ട്‌. പരിചിതമായ കേരളീയാന്തരീക്ഷത്തില്‍നിന്നും അപ രിചിതമായ ഭാരതീയ പശ്ചാത്തലത്തിലേക്ക്‌ നീങ്ങുന്ന കഥകശ്പോലും ദേശീയബോധ ത്തിന്റെ ഭാഗമായി അവര്‍ രചിച്ചിട്ടുണ്ട്‌. ആശയത്തേക്കാള്‍ ആവേശമാണ്‌ ഈ കഥക ളുടെ ജീവന്‍. ട.ടം അത്തര്‍ജനത്തിന്റെ രചനാശൈലി പ്രചരണപരതക്ക്‌ മു൯തൂക്കമുള്ള വി.ടി. ഭടടതിരിപ്പാടിന്റെ രചനാശൈലിയാണ്‌ അന്തര്‍ജനത്തിന്റെ കഥാരചനയെ ഏറെ സ്വാധീനിച്ചത്‌. രചനാരീത്യില്‍ റിയലിസമാണ്‌ അന്തര്‍ജനത്തിന്‌ താല്പര്യമുള്ള സാഹിത്യപ്രവണത. യഥാതഥവര്‍ണ്ണനയുടെ പരിമിതി സാമൂഹൃവിമര്‍ശനത്തിനുള്ള വ്ൃശ്രതയാണ്‌. റിയലിസത്തിന്റെ ഈ ദോഷത്തെകൂടി ഉള്‍ക്കൊണ്ടാണ്‌ അന്തര്‍ജനം ഈ രചനാരീതി തെരഞ്ഞെടുത്ത്‌ എന്നുകാണാം. ശൈലീ വൃതിയാനങ്ങള്‍ അന്തര്‍ജനത്തിന്റെ കഥകളില്‍ കാണാന്‍ പ്രയാസമാണ്‌. നിലവിലിരുന്ന മലയാളഭാഷയുടെ രചനാരീതി ജൂജുവും ലളിതവുമാണെന്ന്‌ ഈ എഴുത്തുകാരി കരു 376 തി. പൂര്‍ണ്ണവാചകങ്ങളിരു ആശയവ്യൃക്തത വരുത്തുന്ന രചനാരിതി കഥകളില്‍ ദീക്ഷിച്ചു കഥാകാരിയാണ്‌ അന്തര്‍ജനം. കാവൃഭാഷ അവരുടെ കഥകളില്‍ അപൂര്‍വമായി കടന്നു വരുന്നുണ്ട്‌. ബിംബകലപനകളില്‍ മാതൃസങ്കല്‍്പം കഴിയുന്നതു നിലനിര്‍ത്തുന്നുമുണ്ട്‌. കഥാപാരതങ്ങളുടെ ചിന്താധാരയെ പിന്തുടര്‍ന അവര്‍ എത്തിപ്പെടുന്ന അവസ്ഥ കളില്‍ വായനക്കാരനെ കൂടി പങ്കാളിയാക്കുന്ന രചനാരീതി അന്തര്‍ജനത്തിന്‌ പ്രിയപ്പെ ടടുതാണ്‌. ബോധധാരാക്രമത്തെ കഥാരചനയില്‍ ഉപയോഗപ്പെടുത്തുന്നത്‌ ഒരെഴുത്തു കാരന്‌ ഒരേസമയം സാദ്ധൃതയും ബാദ്ധൃതയും സൃഷ്ടിക്കുന്നു. ആധബ്യൊനത്തില്‍ ഒരു നിസ്സംഗ മനോഭാവത്തെ ആദ്യന്തം കാത്തുസുക്ഷിക്കാം എന്നതാണ്‌ ഒരു സാദ്ധ്യത. കഥയുടെ ഗതിവിഗതികളില്‍നിന്ന്‌ അന്യനായി വേറിട്ടുനില്‍ക്കാന്‍ എഴുത്തുകാരന്‌ ഇത്തരം സന്ദഭേങ്ങളില്‍ കഴിയും. എന്നാല്‍ ബോധധാരാരീതിയിലുള്ള രചനകളിര മനോലോകത്തിന്റെ അനാവരണം (ധേഘ) മാത്രമേ നടക്കുന്നുള്ളുവെന്നും നവ്യ സൃഷ്ടി (സല നടക്കുന്നില്ലായെന്നും നിരൂപകന്മാര്‍ വാദിക്കും. കഥാപാത്രങ്ങള്‍ തന്നെ എഴുത്തുകാരന്റെ സൃഷ്ടിയാകയാല്‍ ഉപബോധമനസ്സ്‌ എന്ന സങ്കല്പം സാഹി തൃത്തില്‍ പ്രസക്തമല്ലെന്നും ഇവര്‍ വാദിക്കുന്നു.” മനശ്ലാസ്രതസിദ്ധാന്തങ്ങളുടെ പിന്‍ബ ലത്തോടെ സ്വികരിച്ചു ഒരു ആഖ്ൃഠനത്രന്തമായിട്ടല്ല സ്വാഭാവികമായി വാര്‍ന്നുവിഴുന്ന ഒരു രചനാസ്രമ്പദായം എന്ന നിലയ്ക്കാണ്‌ അന്തര്‍ജനത്തിന്റെ കഥകളില്‍ ബോധധാര ക്രമം പ്രതൃക്ഷപ്പെടുന്നത്‌. 5.6. കഥ സാധിക്കുന്നതു അധികാരഘടനയുടെ സവിശേഷതകള്‍, വൃക്തിന്ധാഭാവങ്ങള്‍ എന്ന്വയാല്‍ സ്വയംസുഷ്ടിച്ചെടുത്ത ഏകാന്തതയില്‍ നിവസിക്കുന്ന ഒറ്റയൊറ്റയായ മനുഷ്യരെ ഒരു സമുദായമായി പരിണമിപ്പിക്കുന്നതില്‍ സാഹിതൃത്തിനുള്ള പങ്ക വലുതാണ്‌. പരസ്പരം 77 കാണാനോ പരിചയപ്പെടാനോ കഴിയാത്തവര്‍ പോലും ഒരു എഴുത്തുകാരന്െ ആധ്യാനവൈദവത്താല്‍ കാലാന്തരത്തിലും ചിരപത്ചിതരായിതിരുന്നു. അതുകൊണ്ടു തനനെ സാഹിത്യം സാഹിതിയമായ ഒരു ഉലപന്നമോ വൈയക്തികമായ ഒരു ഉപഭോഗ വസ്തുവോ മാതമല്ല, അനുസ്യൂതം തുടരുന്ന മാനവജീവിതത്തിന്റെ വിശാലമായ ഒരു പ്രകടിതരൂപം കൂടിയാണ്‌. എന്നാല്‍ ഒരു വായനാസാമ്രഗി എന്ന നിലയ്ക്ക്‌ കലാസൃഷ്ടി വിലയിരുത്തപ്പെടുക സ്വാഭാവികമാണ്‌. ജീവിതത്തില്‍ നിന്നു പിറവികൊള്ളുന്ന കലാ സൃഷ്ടി, അതിനാധാരമായിവര്‍ത്തിച്ചു ജീവിതത്തിന്‌ പുതിയ ധാരണകളെ സംഭാവന ചെയ്യാന്‍ പര്യാപ്തമാകുന്നു. എല്ലാ സാഹിതൃരൂപങ്ങള്‍ക്കും ഈ കാഴ്ചപ്പാടുകള്‍ ബാധ മാണെങ്കിലും, കഥ എന്ന സാഹിത്യരൂപം ഈ കാഴ്ചപ്പാടിനെ കൂടുതല്‍ സാര്‍ത്ഥകമാ ക്കുന്നു. ഏതെങ്കിലും ഒരു തത്ധജ്ഞാനത്തെകുറിച്ച്‌ അമവേഷിക്കാനോ, മഹാമനീഷിക ളുടെ ജീവിത ദര്‍ശനങ്ങളെ കണ്ടെത്താനോ ഒരാളും കഥാവായനയിലേക്ക്‌ കടക്കാറില്ല. എന്നാല്‍ അയാള്‍ അറിയാതെ, അയാളുടെ മനസ്സില്‍ നിരന്തരം നടന്നിരുന്ന നിരവധി വിചിന്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ കഥയ്ക്ക്‌ കഴിയുന്നു. താന്‍മാതമല്ല മറ്റുപലരും ഇത്തരം സങ്കീര്‍ണ്ണ സമസ്യകളെ കുറിച്ച്‌ അയ്വേഷിക്കുന്നവരാണെന്നുള്ള വസ്തുത ഏതൊരുവായനക്കാരനേയും, താനും സമഷ്ടിയുടെ ഭാഗമാണെന്ന ചിന്തയിലേക്ക്‌ എത്തി ക്കുന്നു. ചെറുകഥ, ക്ഥാംശംകൊണ്ടോ, കഥനാംശംകൊണ്ടോ അല്ല വൃഷ്ടിയെ സമ ദ്ടിയുടെ ഭാഗമാക്കുന്നതിലാണ്‌ പൂര്‍ണ്ണമാകുന്നത്‌. ഓരോരുത്തരും കഥ വായിക്കുന്നത്‌ സ്വന്തമായ ചില നിലപാടുകളില്‍ നിന്നായിരിക്കും. എന്നാല്‍ ഒറ്റയായ ആസ്വാദനതല ത്തിനുമപ്പുറമുള്ള കൂട്ടായ ഒരാസ്ഥാദനതലം ഏതൊരു കഥയ്ക്കുമുണ്ടെന നാം മനസ്സി ലാക്കുന്നു. ഇതില്‍നിന്നും ഉരുത്തിരിയുന്ന അവബോധമാണ്‌ ആ കഥ മുന്നോടുവയ്ക്കുന്ന മൂല്യ. 376 5.7. സൂക്ഷമതാരരുമൃത്തിന്റെ പ്രസക്തി കാരൂര്‍ നീലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും കഥകളെ ആസ്പദമാക്കി നടന പൊതുപഠനങ്ങള്‍ നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിച്ച്‌ ടുണ്ട്‌. അക്കാദമിക്‌ താലപര്യത്തോടെ നടന്ന ഗവേഷണഫലമായി സൂക്ഷ്മതല വിശക ലനങ്ങളും പുറത്തുവന്തിട്ടുണ്ട. അത്തരം നിഗമനങ്ങളില്‍നിന്നുള്ള ഒരു തുടരന്വേഷണ മാണ്‌ സൂക്ഷമതാരതമ്യം ലക്ഷദ്യമാക്കുന്നത്‌. നവോത്ഥാനകാലഘട്ടത്തിലെ മുലയൃസ്മംലപങ്ങളെയും മാനവികതാബോധത്തെയും ഈ എഴുത്തുകാര ഏത പ്രകാരത്തിലാണ്‌ സ്വാംശികരിച്ചുത്‌ എന്നും കഥകളിലൂടെ ഏത്‌ പ്രകാരത്തിലാണ്‌ ആവിഷ്കരിച്ചത്‌ എന്നും കാലാന്തരത്തിലേക്ക്‌ അവര്‍ എന്താണ്‌ നിരീ ക44ണരുപത്തില്‍ ബാക്കിവെച്ചത്‌ എന്നുമാണ്‌ ഇവിടെ അയേഷിക്കുന്നത്‌. നിലനിന്ി രുന്ന വ്യവസ്ഥയിലെ മൂല്യബോധം ഏതൊരു വൃക്തിയെയും സ്വാധീനിക്കും. ആ മുലൃബോധവും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ ഇവര്‍ അമ്വേഷിച്ചിതിക്കും. പുത്യ മൂല്യബോധത്തിന്റെ പിറവിക്കാധാരമായ സാമൂഹൃസന്ദരഭങ്ങളെ ഇവര സമീ പിച്ചുതില്‍ വൃതിരിക്തതകള്‍ ഉണ്ടാകും. മനുഷ്യന്‍ നിസ്ലഹായനാകുന്ന സാഹചര്യങ്ങ ളിലാണ്‌ മുല്യചിന്തകള്‍ കൂടുതല്‍ തീരവതയോടെ ഉയര്‍ന്നുവരുന്നത്‌. അവനെ നിസ്പൂഹാ യനാക്കുനന ഘടകങ്ങള്‍ പലതരത്തിലുള്ളതാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരാശക്കിട നല്‍കാതെ അവനെ കര്‍മ്മനിരതനാക്കാന്‍ കല ശരദ്ധിക്കാറുണ്ട്‌. അധികാരം” എന്ന ഘടനയാണ്‌ മൂല്യങ്ങളെ സ്ഥാപിക്കുന്നതും സംഹരിക്കുന്നതും. ഏതൊരു അധികാര ഘടനയും സാമുഹ്യ സാമ്പത്തിക ഘടനയുടെ ഉല്‍പന്നമാണ്‌. പാശ്ചാത്യ അധികാര ഘടനയും ഇവിടെ ന്ലനിന്നിരുന്ന തദ്ദേശീയമായ അധികാരഘടനയും രമ്മിലുള്ള സമമ്പയവും സംഘര്‍ഷവും നവോത്ഥാന കഥാകൃത്തുക്കള്‍ നിരീക്ഷിച്ചതും നിഗമന i79 ത്തിലെത്തിയതും ഇവിടെ പഠനവിധേയമാക്കുന്നു. മനുഷ്യനെ, കേന്ദസ്ഥാനത്തുന്ര്‍ത്തി മനസ്സിലാക്കാനു ശ്രമിക്കവേ സാമൂഹൃഘ ടനയുടെ സ്വഭാവര്തികള്‍ക്ക്‌ കീഴ്പ്പെട്ട അവനു വരുന്ന രൂപപരിണാമങ്ങള്‍ അന്വേഷി പ്പിട്ടുണ്ട. മനുഷ്യന്‍ നേര്‍വിപരീതമായ അവസ്ഥ സംഭവിക്കുന്ന സാഹചര്യങ്ങള്‍ ഇവരെ വേദനിപ്പിച്ചിടടുമുണ്ട. കഥയില്‍ ഈ സന്ദര്‍ഭങ്ങള്‍ എങ്ങനെ കടന്നുവരുന്നു എന്ന അമ്പേ ഷണം കാലികപപസക്തിയുള്ള വിഷയമാണ്‌. 5.8. താരരുമൃത്തിലെ പരുഗണനാവി്ഷയങ്ങള്‍ (്രിട്ടീഷിന്ത്യയിലെ ഒരു നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ പരരബോധേം വളരന്നു വന്ന സാഹചര്യം പാശ്ചാത്യ അധിനിവേശവുമായി ബന്ധപ്പെട്ടതാണ്‌. നാടുവാഴിത്ത ത്തിന്റെ ഘടനയെ ഇല്ലാതാക്കി മാര്തമേ മുതലാളിത്ത സാമ്പത്തികവ്യവസ്ഥയ്ക്ക്‌ ഒരു പ്രദേശത്ത ഡ്യാപിക്കാന്‍ കഴിയൂ. 12795 മുതല്‍ തിരുവിതാംകുറില്‍ പാശ്ചാത്യ അധികാര ഘടനയ്ക്ക്‌ മാന്യമായ സ്ഥാനം ലഭിച്ചു. നാടുവാഴിത്തവുമായി സന്ധിചെയ്താണ്‌ തിരു വിതാംകൂറില്‍ ആധുനിക പാശ്ചാത്യാധികാരം നിീലവില്‍വരുന്നതും അതിന്റെ സാമ്പ ത്തിക വീക്ഷണമായ മുതലാളിത്തം വ്യാപിക്കുന്നതും. വളുരാ൯ ആരംഭിച്ച മുതലാളത്ത വ്യവസ്ഥയുടെ മുലൃയബോധവും നാശോന്മുഖ മായ നാടുവാഴിത്ത വ്യവസ്ഥയുടെ മൂല്യബോധവും സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിക രണങ്ങള്‍ ഈ കഥാകൃത്തുകളുടെ കഥകളില്‍ പ്രതൃക്ഷപ്പെടുന്നവിധം സൂക്ഷ്മസന്ദര്‍ഭ ത്തില്‍ താരതമ്യം ചെയ്യുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. കാരൂര്‍ സ്ലകണ്ഠപിള്ളയുടെ “ഓട്ടുകോരിക' ഏന്ന കഥയും അന്തര്‍ജനത്തിന്റെ 'മനുഷുൃപുരതി എന്ന ക്ഥയും താരതമൃപഠനത്തിന വിധേയമാക്കുന്നതിലൂടെ നാടുവാ iSO ഴിത്ത സാമ്പത്തിക ഘടനയുടെ തകര്‍ച്ചക്ക്‌ കാരണമായ ആന്തരവൈരുദ്ധ്യങ്ങളും, ആ വ്യവസ്ഥയുടെ ശിഥിലമായ മൂല്യബോധത്തില്‍ ഞെരുങ്ങുന്ന മനുഷ്യരുടെ ദയനീയാവ സ്ഥയും വിശകലനം ചെയ്യും. ആധുനികീകരണത്തിന്റെ ഭാഗമായി അധികാരഘടന സൃഷടിക്കുന്ന loans വസ്ഥ, (പ്രകൃതിയോടും ജീവജാലങ്ങളോടും മനുഷ്യനോടും കാണിക്കുന്ന ദയാരാ ഹിത്ൃത്തെ ഈ എഴുത്തുകാര്‍ നിരീക്ഷിച്ച രീതിയാണ്‌ സവിശേഷപഠനം നടത്തുന്ന രണ്ടാമത്തെ മേഖല. കാരൂരിന്റെ പൌണ്ടര്‍ പോത്ത൯' എന്ന കഥയും ലളിതാംബിക യുടെ “ഓടക്കുഴലിന്റെ നാദം' എന്ന കഥയുമാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുക്കു ന്നത്‌. സ്ര്രീത്വവും മാതൃത്വവും പുതിയ സാമൂഹ്ൃക്രമത്തില്‍ കഥയില്‍ ആവിഷ്കൃത മാകുന്നത്‌ എങ്ങനെയെന്നതാണ്‌ മറ്റൊരു സൂക്ഷമസന്ദര്‍ഭ്മായി പരിഗണിക്കുന്നത്‌. കാരു രിന്റെ ഒടുവിലത്തെ മകന്‍, അന്തര്‍ജനത്തിന്റെ അവിവാഹിത” എന്ന്‌ കഥകളാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. നവോത്ഥാനകാലഘട്ടത്തെ 1930-കള്‍ മുതല്‍ 60-കള്‍ വരെ എന്ന പൊതുവിക്ഷണത്തില്‍ ഉശപ്പെടുത്തി, 1936 മൂതല്‍ 3968 വരെ എഴു തിയ കഥകളാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. കഥകളുടെ രചനാ കാലയ വിനെ സാമാസ്യാര്‍ത്ഥത്തില്‍ സ്ഥീകരിച്ച്‌ അവയിലെ മൂല്യബോധങ്ങളെ വിശകലനം ചെയ്യാനാണ്‌ താരതമ്യപഠനം ലക്ഷ്യം വയ്ക്കുന്നത്‌. 5.8.3. അയവേറിയ മാര്‍ഗ്ഗങ്ങളിലൂുടെയാണ്‌ തിരുവിതാംകൂറില്‍ നാടുവാഴിത്ത വൃവസ്ഥ മൂല്യബോധം വളരത്തിയതും പ്രചതപ്പിച്ചതും. ദൈവവിശ്വാസം, ഉത്സവാഘോഷങ്ങള്‍, കുടുംബാന്തരിക്ഷത്തിരു നടക്കുന്ന പലതരം ചടങ്ങുകള്‍ എന്നിവയെല്ലാം മുല്ൃയബോ ധത്തെ മുന്‍നിര്‍ത്തി അനൌപചാരിക വിദ്യാഭ്യാസം നര്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. iSi ഈ മാര്‍ഗൃത്തിലൂടെ നാടുവാഴിത്തവാഴ്ചയുടെ അധികാരഘടനയ്ക്ക്‌ ഇണങ്ങി ജീവി ക്കുന്ന വിശ്വാസിയായ മനുഷ്യനെ വളര്‍ത്താന്‍ ഈ വ്യവസ്ഥ ശ്രദ്ധിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഘടനക്കുകത്തേക്ക്‌ മനുഷ്യനെ മെരുക്കിയെടുക്കു നത ആധുനിക പാശ്ചാത്യ വിദ്യാഭ്യാസമാണ്‌. തങ്ങളാഗ്രഹിക്കുന്ന മുൂലൃബോധത്തി നകത്ത്‌ വ്യാപരിക്കുന്ന പരിഷ്കൃത മനുഷ്യസമൂഹത്തെ രൂപപ്പെടുത്താന്‍ പാശ്ചാത്യ ആധുനിക വിദ്യാഭ്യാസം ശ്രദ്ധിച്ചു. തിരുവിതാംകൂറിലെ നാട്ടുഭാഷാ പള്ളാക്കുടങ്ങളും ഇംഗ്ലീഷ്‌ സ്‌കൂളുകളും രാജ്യവാഴചയുടെ നിയ്രന്തണത്തില്‍ വളര്‍ന്നുവന്നവയാണ്‌. ആ രാജ്യവാചേയെ അദൃശ്യമായി നിയ്രന്തിച്ചിരുന പാശ്ചാതൃയുക്തിബോധധയവും വിദ്യാഭ്യാ സവും ഏത്‌ പ്രകാരത്തിലാണ്‌ പൌരബോധത്തെ സ്വാധീനിക്കുക എന്ന്‌ ശരിക്കും മന സ്സിലാക്കിയിരുന്നു. തിരുവിതാംകൂറിലെ ആധുനിക വിദ്യാഭ്യാസ ചര്രതത്തില്‍ റാണി ഗാരി പാര്‍വൂതീഭായി 1817-ല്‍ പുറപ്പെടുവിച്ച്‌ കല്പന ശ്രദ്ധേയമാണ്‌. "ജനങ്ങളുടെ ജടയില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വ്യാപിക്കുന്ന കാരൃത്തില്‍ ഒട്ടും പിന്നോട്ട പൊയ്ക്കൂടാ എന്നുള്ളത്‌ കാരണം വിദ്യാഭ്യാസത്തിന്‌ വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കുന്നതാണ്‌. വിദ്യാഭ്യാസവ്യാപനംമുലം പ്രജകള്‍ ഉത്തമ പ്രരന്മാരാവുകയും നല്ല ജനസേവകരാവുകയും തദ്ധാരാ രാജ്യത്തിന്റെ യശസ്സ്‌ വര്‍ദ്ധി പ്പിക്കുകയും ചെയ്യുന്നതാണ്‌. 26 1834-ല്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ക്രമേണ ഒരു പുതിയ പനരസമൂഹത്തെ വാര്‍ത്തെടുത്തു. ആശള്‍ക്കരം നിര്‍ത്തലാക്കിക്കൊണ്ട്‌ 15-ല്‍ റാണി ഗാരി ലക്ഷ്മീഭായി പുറപ്പെടു വിച്ചു കലപന തിരുവിതാംകൂറിന്റെ മാനവികതയുടെ ചരിത്രത്തില്‍ പ്രധാരപ്പെട്ട സംഭ വമാണ്‌. അവര്‍ണ്ണസമുദായത്തിനുമേല്‍ ചുമത്തിയിരുന്ന തറിവരി, വലയറ, ചെക്കുവര, 182 ചെത്തുപാട്ടം, മുലക്കരം, തലക്കരം എന്ന്‌ നികുതികളും ഈ കാലയളവില്‍ നിര്‍ത്തലാ ക്കി." ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിഘടന മുതലാളിത്ത വൃവസ്ഥയു മായി ബന്ധപ്പെട്ട ഉയര്‍ന്നുവരാന്‍ ആരംഭിച്ചു. മരുപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനി കള്‍ക്ക്‌ പനരാവകാശം നല്‍കിക്കൊണ്ട്‌ 1859-ല്‍ ദല്‍ഹഈസി പ്രഭു കൊണ്ടുവന്ന നിയമം തിരുവിതാംകൂറിലെ പരിവര്‍ത്തിത ക്രീസ്തൃയനികള്‍ക്ക്‌ ആശ്വാസം നല്‍കുന്നതും ഒപ്പം സമൂഹത്തില്‍ സംഘര്‍ഷം വളര്‍ത്തുന്നതുമായിരുന്നു.്‌ പറയന്‍, പുലയന്‍, വേട്ടുവന്‍ എന്ന്‌ സമുദായത്തില്‍പ്പെടടവര്‍ തിരുവ്താംകൂറില്‍ അടിമവിഭാഗത്തില്‍ പെട്ുവരായിരു ന്നു. 4836-ല്‍ തിരുവിതാംകൂറില്‍ 164,864 അടിമകള്‍ ഉണ്ടായിരുന്നുവെന്ന്‌ ചരിര്തകാര ന്മാര്‍ രേഖപ്പെടുത്തുന്നു. 4855-ല്‍ ജൂണ്‍ 24-ന്‌ തിരുവിതാംകൂറില്‍ അടിമത്തം അവസാ നിപ്പിച്ചുകൊണ്ട്‌ രാജവാഴ്ച ഉത്തരവ പുറപ്പെടുവിച്ചു.” ചാന്നാര്‍ (നാടാര്‍) സ്ര്രീകള്‍ മാറുമറയ്ക്കുന്നതിനുവേണ്ടി നടത്തിയ പ്രക്ഷോഭവും അതിന്റെ പരിണിതികളും തിരു വിതാംകുര്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്‌. നാടാര്‍ സ്ര്രീകള്‍ക്ക്‌ കുപ്പായം ധരിക്കാ നുള്ള അവകാശം നല്‍കിക്കൊണ്ട്‌ 3859-ല്‍ രാജവാഴ്ച കല്പനയിറക്കി. കുടിയാന്മാര്‍ ഭൂവുടമകള്‍ക്കു കാഴ്ചവസ്തു നര്കുക എന്നത നാടുവാഴിത്ത ഭൂവ്യവസ്ഥയുടെ സ്വാഭാ വിക രീതിയായിരുന്നു. ഇത്‌ “ഈഴിയം' ഏന്ന പേരില്‍ തിരുവിതാംകൂറില്‍ നിലവിലു ണ്ടായിരുന്നു. 1865-ല്‍ ഈ സ്രമ്പദായം തിരുവിതാംകുറിരു നിര്‍ത്തലാക്കി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തദ്ദേശീയരായ മലയാളികള്‍ക്ക്‌ പരിഗണന ലഭിക്കണമെന്നാവശ്യപ്പെട ആരംഭിച്ചു മലയാള! മെമ്മോറിയരു മുതരുക്കുള്ള പ്രക്ഷോഭങ്ങള്‍ പാരബോധത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. രാജ്യവാദ്പയിലെ 'പ്രജ' എന്നതില്‍നിന്ന്‌ ദേശരാഷ്ട്രത്തിലെ പൌരന്‍ എന്ന നിലയ്ക്ക്‌ ഒരു ജനത രൂപാന്തരപ്പെട്ടതിലെ നാഴികുക്കല്ലുകളാണ്‌ മേല്‍പ്പ റഞ്ഞവ. ആധുനിക തിരുവിതാംകൂര്‍ പാശ്ചാത്യ ധ്രിട്ടീഷ ബോധത്തിന്റെ സൃഷ്ടിയും iss സ്രഷ്ഭാവുമാണ്‌. ഈ ബോധത്തിന്റെ വ്യാപനം പുര്‍ത്തിയായി വരുന്ന കാഘഷ്ട്ടത്തിലും സാമുഹ്യാന്തരീക്ഷത്തിലുമാണ്‌ കാരുരും ലളിതാംബികയും വളര്‍ന്നുവന്നത്‌. ആധുനിക വിദ്യാഭ്യാസത്തിന്റെയും മേല്‍പ്പറഞ്ഞ പരിവര്‍ത്തനഘട്ടങ്ങളുടെയും സ്വാധീനം അവ രുടെ വീക്ഷണത്തില്‍ പ്രതിഫലിക്കേണ്ടതാണ്‌. ട.8,2. നാടുവാഴിത്ത സാമുഹൃവ്യവസ്ഥയുടെ ഉല്പാദനബന്ധങ്ങള്‍, അതിന്റേതായ ഒരു മൂലൃയബോധത്തിനും ധര്‍മ്മചിന്തയ്ക്കും കര്‍മ്മപദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്‌. തിരു വിതാംകുറിലും കൊച്ചിയിലും ഇത്‌ ഏതു പ്രകാരത്തിലാണ്‌ പ്രകടമായത്‌ എന്ന്‌ ചര്ര്ത ത്തിലും, ചര്ര്രാംശമുള്ള സര്‍ഗാത്മക സാഹിത്യത്തിലും എഴുത്തുകാര ചിത്രികരിച്ച ട്ടുണ്ട്‌. പൂഷണത്തിലൂടെ ഒരിടത്തരം സമ്പന്നവര്‍ഗം കാര്‍ഷികമേഖലയെ അടിസ്ഥാന മാക്കി തിരുവിതാംകൂറില്‍ ഉയര്‍ന്നുവന്നു. ഈ കാലഘട്ടത്തെ, രാഷ്ട്രീയാധികാരം മാത മല്ല ജാതി വൃവസ്ഥകൂടി നിയ്യന്ത്രിച്ചിരുന്നു. രാജവാഭ്പയുടേയും ഇട്രപഭുക്കന്മാരുടേയും അനുയഗ്രാശിസ്സുകളോടെ തിരുവിതാംകൂറലെ പരമ്പരാഗത ഹിന്ദുസമൂഹം ജാതിയും ഉപജാതിയുമുള്ള ചാതുര്‍വര്‍ണ്യ, വ്യവസ്ഥ പിന്മുടര്‍ന്നു. 29% ര അന്നത്തെ തിരുവ! താംകൂര്‍ മഹാരാജാവ്‌, (ബ്രിട്ടീഷ്‌ ഈസ്റ്റ ഇന്ത്യാ കമ്പനിയുമായി ഏര്‍പ്പെട്ട സാഹു ദത്തിന്റേയും സഖ്ൃത്തിന്റേതുമായ ഉടമ്പടി' ബ്രിട്ടീഷുകാര്‍ക്കു തിരുവിതാംകൂറിന്‍റെ രാഷ്ര്രി യവൃവസ്ഥയില്‍ ഇടപെടുന്നതിന്‌ അവസരം ഒരുക്കി. മുതലാളിത്ത നിയമവ്യവസ്ഥയും അതിനനുരോധമായ മറ്റുസംവിധാനങ്ങളും, (ക്രമേണ തിരുവിതാംകുറിന്റെ സാമൂഹൃമ ണ്ഡലത്തില്‍ വ്യാപിക്കാന്‍ ആരംഭിച്ചു. ജാതിഘടനയേയോ, ആചാരവിശ്ചാസങ്ങളെയോ പ്രതൃക്ഷത്തില്‍ സ്പര്‍ശിച്ചിരുന്നില്ലെങ്കില്‍ പോലും അവയെക്കൂടി തങ്ങളുടെ ഇഛാനു സരണം പരിവരത്തിപ്പിക്കാനുള്ള ശ്രമം മുതലാളിത്തശക്ത്കളുടെ ഭാഗത്തുനീന്നുണ്ടാ യി. മൂലധനം ഇറക്കി! ചരക്ക്‌ ഉല്പാദിപ്പിച്ച ലാഭം വര്‍ദ്ധിപ്പിക്കുന്ന മുതലാളിത്ത ഉത്പാ ദന്രകമം തിരുവിതാംകൂര്‍ പ്രദേശത്ത്‌ ശക്തിപ്പെട്ടതോടെ സാമൂഹൃഘടന സമ്രഗപര൪! iS4 വര്‍ത്തനത്തിന്‌ വിധേയമായി. പ്രാദേശികമൂലധനം അതുതുപ്രദേശങ്ങളിലെ ഭൂപപഭുക്ക ളുടെ മിച്ച്സമ്പാദൃത്തില്‍നിന്നാണ്‌ കണ്ടെത്തിയത്‌. നാടുവാഴിത്തത്തിന്റെ ഉപരഘട നയ്ക്ക്‌ കോട്ടം വരുത്താതെയുള്ള ഒരു ഉല്പാദനരീതിയായിരുന്നുവെങ്കിലും പലവിധ സമ്മര്‍ദ്ുങ്ങളാല്‍ അതിന്റെ അടിത്തറ തകരാനാരംഭിച്ചിരുന്നു. എല്ലാ മണ്ഡലത്തിലും മുത ലാളിത്ത മൂല്യബോധം പ്രസരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഓട്ടുകോതിക,/മനുഷ്യപ്രത്ല്‍ ഈശ്ചരാരാധനയാണ്‌ വിധിവിപര്യയങ്ങളില്‍നിന്ന രക്ഷനേടാനുള്ള ഏകമാര്‍ഗ മെന്ന വിശ്ചാസത്ത്ലും ദൈവചിനത്തയിലും തിരുവിതാംകൂറിലെ ഹിന്ദുമത വിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക്‌ ഒരു സമര്‍പ്പണ മനോഭാവം ഉണ്ടായിരുന്നു. ഉല്പാദനബന്ധങ്ങളില്‍ മാറ്റം വരികയും ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ വൈമനസും കാണിക്കു കയും ചെയ്തപ്പോള്‍ തിരുവിതാംകൂറിലെ സമ്പന്ന ഇടത്തരം കുടുംബങ്ങളില്‍ ദാരിദ്യം കടന്നുവന്നു. വരവ്‌ കുറയുകയും, നിയ്രന്തിച്ചാല്‍പോലും ചെലവ്‌ വര്‍ദ്ധിക്കുകയും ചെയ്ത്‌ കഷ്ടപ്പാടിലായ ഇത്തരക്കാരുടെ ദൈസ്ൃതകള്‍ പല കഥകളിലായി ഇരു ചെറു കഥാകൃത്തുകളും ചിത്രികരിച്ചിട്ടുണ്ട. കാരൂര്‍ ന്ലകണ്ഠപ്പിള്ളയുടെ കാര്‍ത്തികയൂട്ട, നമഃശ്ലീവായ, ഭ്രദകാളിക്കടവ, കുഞ്ഞനെജമാനന്‍, ഓട്ടുകോരിക എന്നീ കഥകള്‍ ഈ ഗണത്തില്‍പെടുന്നവയാണ്‌. ലളിതാംബികാ അന്തര്‍ജനത്തിന്റെ മനുഷ്യന്‍മാത്രം, വിധി ബലം, മനുഷ്യപുയത്രി എന്നി കഥകളും ഈ അവസ്ഥയെ മറ്റൊരു രീതിയില്‍ ചിത്രികരി ക്കുന്നവയാണ്‌. ആഖ്ധയാനത്തിന്റേയും സ്മീപനരീതിയുടേയും പശ്ചാത്തലത്തില്‍ ഒരു സാമുഹുപ്രശ്നത്തെ വൃതൃസ്തമനോഭാവത്തില്‍ ഏതു (പ്രകാരമാണ്‌ ഈ എഴുത്തു കാര്‍ ചിര്രീകരിച്ചത്‌ എന്നും അതില്‍ മനുഷ്യന്റെ സ്ഥാനം ഏതുവിധമായിരുന്നു ഏന്നു 33 മാണ്‌ ഇവിടെ വിശദീകരിക്കുന്നത.. ഓട്ടുകോരിക കാരൂരിന്റെ ശ്രദ്ധേയമായ കഥകളിലൊന്നാണ്‌ “ഓട്ടുകോരിക”. രാജവാഴചയുടേയും ജാത ജനിനാടുവാഴിത്ത സാമൂഹൃഘടനയുടേയും കാലഘട്ടത്തില്‍ സമ്പന്നമായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്‌, വ്യവസ്ഥയില്‍ വന്ന മാറ്റംകൊണ്ട്‌ സ്വാഭാവികമായി സംഭവിച്ച തകര്‍ച്ചയാണ്‌ ഈ കഥയിലെ പ്രതിപാദ്യം. മു൯കാലങ്ങളില്‍ ആ കുടുംബ ത്തിന്റെ ഉദാരമനസ്ഥിതി പുഷണം ചെയ്ത്‌ ജീവിച്ച ഒരു ്രാമത്തിന്റെ പ്രതിനിധിയാണ്‌ കഥയിലെ മുഖ്യകഥാപഠ്രതമായ നാരായണന്‍. ആധുനിക വിദ്യാഭ്യാസം നേടി, മാറുന്ന വൃവസ്ഥയില്‍ പങ്കാളിയായി, ഉദ്യോഗസ്ഥനായിതീര്‍ന ഇയാള്‍ ഗ്രാമത്തിരാനിന്‌ നഗര ത്തിലേക്കു ജീവിതം മാറ്റിയ വൃക്തിയാണ്‌. അവധിക്കാലത്ത്‌ ഗ്രാമത്തിലെ വീട്ടില്‍ എത്തിയ അയാളുടെ മുന്നിലേക്ക്‌, ഇന്നു പ്രതാപം നശിച്ച ആ നമ്പൂതിരി കുടുംബത്തിലെ ഓട്ടു കോരിക ഒരു പണയവസ്തുവായി കടന്നുവരുന്നു. ഒരു രൂപക്ക്‌ അത്‌ പണയംവെച്ച്‌ ആ ദിവസത്തെ നിതൃനിദാനത്തിനുള്ള വക കണ്ടെത്താനാണ്‌, പരിചാരികയിലൂടെ ആ കുടുംബം (ശ്രമിക്കുന്നത്‌. ഒരു രൂപക്ക്‌ പകരം അഞ്ചുരുപയും പണയവസ്തുവും തിരികെ കൊടുത്തയക്കാ൯ അമ്മയോട നിര്‍ദ്ദേശിക്കുകയാണ്‌ കഥാനായകന്‍. തന്റെ മുന്നില്‍ പ്രത്യ കഷപ്പെട്ട ആ ഓട്ടുകോരികയിലൂടെ, ഒരു ഗ്രാമത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്ക്‌ കഥാനായകനോഭൊപ്പം വായനക്കാരെയും കഥാകാരന്‍ കൊണ്ടുപോകുന്നു. അഭ്ൃസ്തവിദൃയും ഉദ്യോഗസ്ഥനും പ്രവാസിയുമായ കഥാനായകന്‍ ഭൂതകാല ത്തിന്റെ മുല്യബോധത്തോട പ്രതികരിക്കുന്നത്‌ പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവരര്‍ീ തികളുമായിട്ടാണ്‌. ഗ്രാമത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്‌ സാക്ഷിയായ കഥാനായകന്റെ അമ്മ, ഇതില്‍ പൊരുത്തക്കേടുകള്‍ വിലയിരുത്തുന്നത്‌ പഴയ ബോധതലത്തില്‍ നിന്നു 186 കൊണ്ടുമാണ്‌. എഴുത്തുകാരന്‍ നിര്‍വ്വികാരനായി ഈ അവസ്ഥയെ നോക്കിക്കാണു ന്നില്ല എന്നതാണ്‌ മറ്റൊരു സവിശേഷത. അനിവാര്യമാണെങ്കിലും ചില തകര്‍ച്ചകള്‍ അസഹനീയമാണെന്ന വസ്തുത ആഖ്യാതാവിന്റെ മനസ്സിനെ അലട്ടുന്നതാണ്‌. ജോലിയെടുക്കാതെ ജീവിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്നും “അധ്വാനം വിറ്റ്‌, പണം സമ്പാദിച്ചു ജീവിക്കുക” എന്ന മുത ലാളീ്ത്ത വ്യവസ്ഥ ക്രമേണ കടന്നുവത്കയാണെന്നും എഴുത്തുകാരന്‍ സൂചിപ്പിക്കു ന്നു. എങ്കിലും ഉള്ളകാലത്ത്‌ സഹായിക്കുകയും ദാരി്രൃയമനുഭവിക്കുമ്പോള്‍ അത്‌ മറ്റൊ രാളെ അറിയിക്കാതിരിക്കാ൯ ശ്രദ്ധിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക മനുഷ്യസ്വഭാ വത്തിന്റെ അവസ്ഥാന്തരങ്ങള്‍ അയാള്‍ ച്ര്രികത്ക്കുന്നു. തന്റെ മുന്നിലുള്ള ഒരു വര്‍ത്തമാനകാലസതൃത്തിന്റെ വസ്തുസ്ഥിതി കഥനമാണ്‌ ഈ കഥ. വിക്ഷണകോണിലും ബിംബകല്‍പനയിലും പ്രതിപാദനരീതിയിലും നവോ ത്ഥാനകാല കഥയുടെ സങ്കേതങ്ങള്‍ തന്നെയാണ്‌ കൈക്കൊള്ളുന്നത്‌. എന്നാല്‍ ഈ ക ശ്രദ്ധേയമാകുന്നത്‌ മുല്യബോധങ്ങളിലെ സംഘര്‍ഷം കൊണ്ടാണ്‌. ഒരു പുതിയ മുല്യവൃവസ്ഥയുടെ പ്രതിനിധിയാണ്‌ പഴയമുല്യങ്ങള്‍ക്ക്‌ നിദാന മായി! വര്‍ത്തിച്ച സമുഹബന്ധങ്ങളെ വിശകലനം ചെയ്യുന്ന കഥാനായകന്‍. തന്റെ പഴയ നാലാംപാഠം പുസ്തകത്തിന്റെ ആദിയുംഅന്തവും കീറിപ്പോയി, വക്കും മൂലയും മടങ്ങി, തീരെ അനാകര്‍ഷകമായിരിക്കുന്ന അവസ്ഥയും, ജേംസ്‌ ഗാര്‍ഫില്‍ഡ്‌ എന്നു ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ നാലാംക്ലാസ്സിര പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ധ്യാപകനില്‍നിന്ന്‌ തല്ലുവാങ്ങിയതും, ഇന്ന്‌ ആ ഉച്ചാരണത്തിന്റെ പിട്ടപ്പെടുത്തലു കള്‍ക്ക്‌ താന്‍ വിധേയനായി എന്ന ബോധവും “നശിച്ചു പേരുകള്‍” എന്ന പണ്ട്‌ ശപിച്ച്‌ പല നാമപദങ്ങളും ഇന്നു തനിക്ക്‌ ചിരപരിചിതമായി മാറിയതും ചിരതീകരിച്ച്‌ കാലമാ i87 ററത്തെ കാരൂര്‍ ആവിഷ്കരിക്കുന്നു. ക്രമാനുഗരുമായി മാറുന്ന സാമൂഹൃഘടനയോട വിമര്‍ശനാത്മകമായ രീതിയില്‍ പൊരുത്തപ്പെട്ടുപോകുന്നതാണ്‌ അമ്മയുടെ പഠരതചിര്രണം. മകന്റെ പരിഷ്കൃതബു ദ്ധിയോട പൊരുത്തപ്പെടാന്‍ വൈമനസ്ും ഉണ്ടെങ്കിലും അതിന്‌ അവര്‍ തയ്യാറാണ്‌. മററ്റപ്പണ്ടമായി” ഒരു ഓടിന്റെ കഷണമെട്ടിലും വേണം, വെള്ളിയാഴ്ച തൃസ ന്ധൃയില്‍ പണയം വെയ്ക്കുന്നത്‌ മോശമാണ്‌ മുതലായ വിശ്വാസങ്ങളെ പി൯പറ്റി നാരാ യണന്‍ പണയവസ്തു തിരിച്ചുകൊടുക്കാനാവശ്യപ്പെടുമ്പോള്‍, അമ്മ ചുരുങ്ങിയ വിലക്കു ഓട്ടുകോരിക സ്വന്തമാക്കാനും ബാക്കിപണംതിരിച്ചുവാങ്ങാനും ശ്രമിക്കുന്നത്‌ ഒരേ മൂല്യ വ്യവസ്ഥയുടെ വിധിവിലക്കുകളെ പിന്‍പറ്റിയാണ്‌. ്രയവി്ക്രയ്രപ്രക്കയയിരഃ വരുന്ന മാറ്റത്തിന്റെ സൂചനകള്‍ രണ്ടുവിക്ഷണത്തില്‍ നിന്ന നാം അനുഭവിക്കുന്നു. ഒരു വിശ്വാ സത്തെ ഏതു പ്രകാരത്തിലാണ്‌ വൃത്യസരു മുല്യബോധങ്ങള്‍ ഉപയോഗിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ആധുനിക വിദ്യാഭ്യാസം നല്‍കിയ സാമുഹൃവീക്ഷണം കഥാനായകന്റെ ബോധ മണ്ഡലത്തെ സ്വാധീനിച്ചതിന്റെ സൂചനകള്‍ കഥയില്‍ കാണാം. ആ ഇല്ലത്തിന്റെ തേജ PIG കാലത്തെയും, പടിപടിയായുള്ള തകര്‍ച്ചയേയും ഇന്നത്തെ ദാര്ദ്ൃത്തേയും കൂടു തല്‍ അറിയുന്നത്‌ പരിഷ്കാരിയും പരദേശിയുമായ മകനേക്കാള്‍ അമ്മയ്ക്കാണ്‌. “ഈ വകയ്ക്ക്‌ ഒരുപകാരം ചെയ്യുന്നവരോട ദൈവം വെറുക്കും” എന്ന അമ്മ യുടെ പ്രസ്താവം ദൈവം ആരുടെ പക്ഷത്താണ്‌? എന്ന വീക്ഷണവുമായി ബന്ധപ്പെട്ട താണ്‌. ദൈനൃത്തിന്റെ വിവിധഘട്ടങ്ങളില്‍ പല്പ്രകാരത്തിലുള്ള ഉപകാരങ്ങള്‍ ആ അമ്മ അവര്‍ക്കു ചെയ്തുകൊടുത്തിട്ടുണ്ട. ഓദാരൃംകൊണ്ട തടഞ്ഞുനിര്‍ത്താവുന്നതല്ല സ്വാഭാ വികമായ ആ തകര്‍ച്ച എന്ന തിരിച്ചുറിവാണ അമ്മയ്ക്കുള്ളത്‌. 34൭ ”ഓട്ടുകോരിക്‌ നാടുവാഴിസമൂഹത്തിന്റെ ഉദാരതയുടെ ഏറ്റവും ശക്തമായ പ്രതീ കമാണ്‌. കോരിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമല്ല വാരി വിതറാനുള്ള ഒരുപാധി കൂടിയാണ്‌ കോരിക. നാടുവാഴിത്തത്തിലെ വീട്ടമ്മമാര്‍ “അന്ന പൂര്‍ണ്ണേശ്ചരികള്‍” കൂടി യായിരുന്നു. ഏറിയമോദാല്‍ മര്‍ത്തൃസമൂഹേ കോരിക കൊണ്ടു വിളമ്പവളേ ജയ സുന്ദരരുപേ, ഗിരിതനയേ ചെറു കുന്നിലമരന്തിടുമമ്മേ ജയ ജയ. അന്നപൂര്‍ണ്ണേശ്ചരിയായ ചെറുകുന്നിലമ്മയെക്കുറിച്ചുള്ള ഈ സ്തുതി നാടുവാഴി തറവാടിനെ അകത്തളങ്ങളില്‍ കീരത്തേനമായും ദാരിശ്ര്യം കൊടികുത്തിവാണ ഗ്രാമങ്ങ ളിരു ആ അകത്തളങ്ങളെകുറിച്ചുള്ള പ്രകീരത്തനമായും മുഴങ്ങിക്കൊണ്ടിരുന്നു. തപോ നിഷ്ഠരും, (വതശുദ്ധകളുമായ ഇവരുടെ ഹൃദയവിശാലതയാണ്‌, വറുതികാലങ്ങളില്‍ ഗ്രാമത്തിന്‌ ആശ്ധാസമായല്‍ത്‌. സാമൂഹൃഘടനയില്‍ മാറ്റം വരികയും രാജാധിപതൃത്ത്ല്‍നിന്നും പ്രജാധിപത്യ ത്തിലേക്ക്‌ നീങ്ങി ഒരു പുതിയ നിയമവ്യവസ്ഥ വരികയും ചെയ്തപ്പോള്‍ സംഭവിച്ച പരിണാമം ബാഹൃതലത്തിലും ആന്തരികതലത്തിലും മനുഷ്യനെ ബാധിച്ചു. ചോരുന്ന പുര, തകരുന്ന നാടുവാഴത്തത്തിന്റെ പ്രതീകവും ജയിലില്‍ കിടക്കേ ണ്ടിവരുന്ന മകന്‍ പുതിയ നിയമവ്യവസ്ഥയുടെ പ്രതീകവുമാണ്‌. മകനെ കേസിര്‌ നിന്ന മോചിപ്പിക്കാന്‍ വൃദ്ധനായ അച്ഛന്‍ നമ്പൂതിരി വിവാഹം കഴിയ്ക്കുന്നതും രാജകുമാരി യെപ്പോലെ കയറിവന്ന ആ നവവധു ഇന്ന്‌ കാലന്‍ കണ്ടാല്‍പ്പോലും കരയുന്ന അവ സ്ഥയിലായതും കാലവിപര്യയത്തിന്റെ സൂചനകളാണ്‌. കഴ കഥയിലെ സമയം സന്ധൃയുടേതാണ്‌. വെള്ളിയാഴ്ചയിലെ തൃസന്ധ്യ ഈ കഥ യുടെ ഭാവാവിഷകാരത്തിനുള്ള പശ്ചാത്തലമാണ്‌. ചിന്തകളുടെ വേലിയേറ്റം സാധ്യമാ ക്കുന്നതിന്‌ ഈ സമയബോധം സഹായകമാകുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്നെ പ്രതിനിധിയായ മകന്‍. മാറുന്ന കാലത്തെ ഉശക്കൊള്ളായു പ്രയാസപ്പെടുന്ന അമ്മ മാറ്റങ്ങളെ നിരര്‍വ്വികാരമായി സമീപിക്കുന്ന പര ചാരിക എന്ന്‌ പ്രതൃക്ഷങ്ങളിലൂടെ പരോക്ഷസത്യങ്ങളെ വായനക്കാരന്‍ അറിയുന്നു. മനുഷ്യയപൂര്തി നവോത്ഥാനകാലഘടുത്തിലെ കഥകളെക്കുറിച്ചുപൊരുവെയും ലളിതാംബികയുടെ കഥകളെക്കുറിച്ച്‌ വിശേഷിച്ചുമുള്ള പഠനഗവേഷണങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥയാണ്‌ “മനുഷ്യപുര്തി്‌. 1967 ലാണ ഈ കഥ പുറത്തുവരുന്നത്‌. ഐകൃകേരളം അതിന്റെ ജനാധിപത്യവ്ൃയവസ്ഥയിര ഒരു ദശകം പിന്നിടുപ്പോള്‍ സാമുഹൃഘടനയിലൂ ണ്ടായ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളുമാണ്‌ ഈ കഥയില്‍ അവതരിപ്പിക്കുന്നത്‌. ഭൂപരിഷ്കരണം എന്ന ആശയം മുന്നോട്ടുവെച്ച്‌ നിയമനിര്‍മ്മാണം നടത്തുകയും പ്രയോ ഗത്തിര വരുത്തുമ്പോഴുണ്ടായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട ഭേദഗതികള്‍ വരുത്തിക്കൊ ണ്ടിരിക്കുകയും ചെയ്ത ഒരു കാലയളവിലാണ്‌ ഈ കഥ പുറത്തുവന്നത്‌. ഒരു നമ്പൂതിരി ഇല്ലത്ത്‌ ദാസ്യപ്വൃത്തിക്ക്‌ നിന്നിരുന്ന സ്യതീയുടെ മകനായ ഗോവി ന്൯കുട്ടി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ദാരിദ്യം കൊണ്ട്‌ പഠിപ്പുന്ര്‍ത്തേണ്ട്‌ വരുമായിരുന്ന ഒരാളാണ്‌. അയാള്‍ക്ക്‌ തുടര്‍ന്നു പഠിക്കാനാവശുമായ സഹായം ചെയ്തു കൊടുത്തത്‌ ആ ഇല്ലത്തെ ആത്തേമ്മാരമ്മയാണ്‌. തേവാരത്തിന്‌ ഒരു പിടി പൂക്കള്‍ കൊണ്ടുവന്നു കൊടുക്കുന്നതിന്‌ ഒരുരുളചോറും, പഠിക്കാനാവശ്യമായ സായകര്യങ്ങളും ആത്തേമ്മാരമ്മ ഗോവിന്ദന്‍കുട്ടിക്ക്‌ ചെയ്തുകൊടുത്തു. അത്താഴപ്പട്ടിണിക്കാരെ ഈട്ടി 190 യശേഷം മാം അന്തിയുറങ്ങിയിരുന്ന ആ കുലീന, ആ നാട്ടുകാര്‍ക്കു മുഴുവന അന്നപൂര്‍ണ്ണേശതിയായിരുന്നു. സ്കൂള്‍ ഫൈനല്‍ പാസ്സായ ഗോവിന്ദന്‍കുട്ടി “പഠിപ്പുള്ളവനായി” മാറുകയും ആത്തേമ്മാരമ്മയോടുപോലും ഒരു വാക്കുപറയാതെ, നാടുവിട്ട, രാഷ്ട്രീയ പ്രവര്‍ത്തക നായി, മ്രന്തിയായി അധികാരം കൈയാളുന്നവനായി പരിണമിക്കുകയും ചെയ്തിരിക്കു ന്നു. അധിശാധികാരത്തിന്റെ നിയമനിര്‍മ്മാണങ്ങള്‍, ജനിഗൃഹങ്ങളുടെ സമ്പദസമ്ൃദ്ധിയെ തകര്‍ത്ത്‌ ദാരിദ്രൃത്തിലേക്ക്‌ തള്ളിവിട്ടു. ഇതിന്റെ സര്‍്ഫലങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു വിഭാഗം നാട്ടിലുണ്ട്‌. എന്നാല്‍ ഏല്ലാം നഷ്ടപ്പെട്ടവരുടെ പ്രതിനിധിയായി കടന്നുവ രുന്ന ആ ആത്തേമ്മാരമ്മ തന്റെ ദൈനം അറിയിക്കുന്നതിനുവേണ്ടി ഗോവിന്ദ൯കു ട്ടിയെ കാണുന്നിടത്താണ്‌ കഥ അവതരിപ്പിക്കുന്നത്‌. വര്‍ത്തമാനകാല സത്യങ്ങളെത്തന്നെയാണ്‌ ഈ കഥയും കൈകാര്യം ചെയ്യുന്ന ത്‌. ഗോവിന്ദ൯കുട്ടിയുടെ ഭൂതകാല സ്മൃതികളെ ഉപയോഗശപ്പപെടുത്തിയാണ്‌ ആഖ്യാനേത സാധിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ കാരൂരിന്റെ ഓട്ടുകോരികയും അന്തര്‍ജനത്തിന്റെ മനു ഷ്ൃപുയ്്യും ഇതിവൃത്തം, പാരതചിര്രണം, വീക്ഷണകോണ്‍ മുതലായവയില്‍ തുല്യ ജോടികളായി പരിഗണിച്ച്‌ താരതമൃം ചെയ്യും. വിധിവിപര്യയങ്ങള്‍ക്കിരയാകുന്ന മനുഷ്യരെ സഹാനുഭൂതിയോടെ നോക്കിക്കാ ണുന്ന കഥാകൃത്തുക്കള്‍ മൂല്യബോമങ്ങളുടെ പരിവത്തേനഘടടത്തില്‍ ഒരേപോലെ വ്യാകുലചിത്തരാണ്‌. കാലം മാറിയതിലും ജീവിതാവസ്ഥകള്‍ തകിടം മറിഞ്ഞതിലും കുഞ്ഞാത്തോലമ്മ ആരേയും കുറ്റപ്പെടുത്തുന്നില്ല. തന്റെ കൃതഘനതയില്‍ ഗോവി ന൯ന്‍കുട്ടി സ്വയം പരിരുപിക്കുന്നുണ്ടെങ്കിലും അതനിവാരൃയമാണെന്ന്‌ അയാള്‍ക്ക്‌ നിശ്ച യമുണ്ട. അധികാരം കൈയാളുന്നവരേയും അതിനിരയാകുന്നവരേയും ഒരുപോലെ നിസ്ത് 394 ഹായരാക്കുന്നതാണ്‌ അധികാരവഡ്യവസ്ഥയുടെ ഘടന എന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളി പ്പെടുത്തുന്നു. നവോത്ഥാന കാലഘട്ടത്തിലെ സവിശേഷമായ മനുഷ്യബോധത്തെ രണ്ടു കഥാ കൃത്തുക്കളും ഉള്‍ക്കൊള്ളുന്നു. മൂല്യബോധത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അവയോട സമരസപ്പെടാന്‍ മനുഷ്യന്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നു എന്ന്‌ ജരു കഥാ കൃത്തുക്കളും സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഈ സാജാത്ൃത്തെപ്പോലെത്തന്നെ ഉവൈജാത്ൃത്തേയും നാം പരിഗണിക്കണം. കാരൂരിന്റെ കഥയിലെ സ്രതിക്ഥാപാത്രങ്ങള്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ കഥയിലെ സ്ര്രീകഥാപാരതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും വിഭിന്നമാണ്‌. “ഓട്ടുകോതിക്‌” യിലെ നാരായണന്റെ അമ്മ കാണുന്ന കാഴ്ചയല്ല, അന്തര്‍ജനത്തിന്റെ കുഞ്ഞാത്തോലമ്മ കാണുന്ന കാഴ്ച. ഒരാള്‍ വിധിയുടെ വിപരൃയങ്ങളെ അത്ജിവിക്കാ൯ ആഗ്രഹിക്കുമ്പോള്‍ അന്തര്‍ജനത്തിന്റെ കഥാപാത്രം ചിലപ്പോഴെങ്കിലും വിധിക്ക്‌ കീഴൊതുങ്ങിക്കൊടുക്കുന്നു. മനുഷ്യപുര്തി എന്ന കഥയില്‍ ആധുനിക വിദ്യാഭ്യാസം നേടി പ്രജാധിപതൃത്തിന്െ പ്രതിനിധിയായി അധികാരഘടനയുടെ ക്രേന്ദസ്ഥാനത്ത്‌ നില്‍ക്കുന്ന ഗോവിന്ദന്‍കുട്ടി കാരൂര്‍ ന്ലകണ്ഠപിള്ളയുടെ ഓട്ടുകോരികയിലെ നാരായണനില്‍നിന്നും വളര്‍ന്നുണ്ടായ കഥാപഠ്രതമാണ്‌. ഓട്ടുകോരികയിലെ നാരായണന്‍ ഒഴിവുകാലമുണ്ടെങ്കിരു മനുഷ്ൃപു ത്രിയിലെ ഗോവിന്ദന്‍കുട്ടിക്ക്‌ “തിരക്കോടുതിരക്കാണ്‌. നാരായണന്‍ അപൂര്‍വമായെങ്കിലും ഗ്രാമത്തില്‍ വസിക്കാന്‍ കഴിയുമെങ്കില്‍ ഗോവിന്ദന്‍കുടിക്ക്‌ അതിന്‌ സമയമില്ല. ഗോവി ന്ദന്‍കൂട്ടിക്ക്‌ അയാള്‍ മാത്രം തൊഴില്‍ തിരക്കുള്ളവനും മറ്റുള്ളവരെല്ലാം തൊഴിലില്ലാ ത്തവരുമാണ്‌. ഇരുകഥകളിലും, മാറുന്നസാമൂഹികസാഹചര്ൃയവും അതുണ്ടാക്കുന്ന നവീനജീവി 192 തവിക്ഷണവും രേഖീയമായ പ്രതൃക്ഷപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍നിന്നും കട ന്നുവരുന്ന ഒരു കഥാപാരതമായി ആത്തേമാരമ്മ ഗോവിന്ദന്‍കുട്ടിക്ക്‌ അനുഭവപ്പെടുന്നു. ളത്‌ വര്‍ത്തമാനകാല സത്മുമായി മാറുന്നത്‌ ഈ രേഖീയമായ കാലബോധത്തിലൂടെ യാണ്‌. ഓട്ടുകോരികയിലെ നാരായണന്‍ ഭൂതകാലത്തിനെ വിലയിരുത്തുന്നത്‌ തനിക്ക്‌ ലഭിച്ച്‌ അറിവിനെ വിമരശനരിത്യാ ഉപയോഗിച്ചാണ്‌. അയാളുടെ അമ്മയാകട്ടെ വര്‍ത്ത മാനകാലമെന്ന സത്യത്തെ മാത്രം വിധിനിരണ്ണയത്തില്‍ കണക്കിലെടുക്കുന്നു. മനുഷ്യ പുര്തിയിലെ കുഞ്ഞാത്തോലമ്മയും ഗോവിന്ദന്‍കുട്ടിയും ഒരേ ഭൂതകാലത്തിലേക്ക്‌ വൃത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. വര്‍ത്തമാനകാല സത്ൃത്തിലേക്ക്‌ ഒരേ വഴി യിലൂടെ തിരിച്ചെത്തുന്നു. മാറുന്ന കാലത്തെ തിരിച്ചറിയുന്നവരും കാലത്തിനനുസരിച്ച മാറാന്‍ തയ്യാറുള്ളവരുമാണ്‌ ആധുനിക വിദ്യാഭ്യാസം നേടിയവര്‍. മാറുന്ന കാലത്തിലും ഭൂതകാലത്തിന്റെ മുലൃബോധവുമായി നില്‍ക്കുന്നവരാണ്‌ കഥയിലെ മറ്റൊരു വിഭാഗം. ഇരുവിഭാഗങ്ങളും സംഘര്‍ഷത്തിലല്ല സമമ്പയത്തിലാണ്‌ നിലയുറപ്പിക്കുന്നത്‌. കഥക ളുടെ താരതമൃത്തിലൂടെ എത്തിച്ചേരുന്ന നഗമനങ്ങള്‍ ജ്രപകാരം സംഗഹിക്കുന്നു. * രണ്ട കഥകളിലെയും മനുഷ്യനെ കുറിച്ചുള്ള ചിന്ത ഉദാരമാനവികതയില്‍നിന്ന്‌ ഉടലെടുത്തതാണ്‌. * ദൈവവിശ്വാസത്തെ ഓരോ വൃവസ്ഥിതിയും അതിന്റെ മുല്യബോധത്തിനനുസ രിച്ച പരിപാകപ്പെടുത്തുന്നു. * പരിവര്‍ത്തനഘട്ടത്തില്‍ ദയനീയസ്ഥിതിയിലെത്തുന്നത്‌ ഭൂരിഭാഗവും സ്ധതിക ളാണ്‌. പരിവര്‍ത്തിത സമൂഹത്തില്‍ എല്ലാം സുരക്ഷിതമാണെന്ന ധാരണ ന്ലമനില്‍ക്കു ന്നതല്ല. 193 * തത്ധശാസ്യതങ്ങളും അധികാരഘടനയും സൃഷ്ടിക്കുന്ന ബോധമണ്ഡലം അതിനെ സൃഷടിച്ച വൃവസ്ഥയോട മാത്രം കുറു പുലര്‍ത്തുന്നതാണ്‌. ഈ അധികാര ഘടനയില്‍ കേവലമനുഷ്യന്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിസ്മൃതനാകുന്നു. * ഭൂഘടനയിലെ പരിഷ്കാരം മുതലാളിത്ത കമ്പോള വികാസത്തിന്‌ അത്യാവശ്ച മാണ്‌. ്രയശേഷിയുള്ള ജനതയാണ്‌ ലാഭം നിലനിര്‍ത്തുന്നതിന്‌ ആസ്പദം. ഈ ആധു നികയുക്തിയുടെ (പഠയോഗികത അനുഭവിക്കുന്നവനും ആ യുക്തിയാല്‍ തിരസ്കൃത രായവരുമാണ്‌ ഈ കഥകളില്‍ മുഖാമുഖം നില്‍ക്കുന്നത്‌. * തൃജിക്കാന്‍ തയ്യാറുള്ള സ്ത്രീയും ലഭിക്കാന്‍ മാത്രം മനസ്സുവയ്ക്കുനന പുരു ഷനും എന്ന സങ്കല്പം അപുൂര്‍വ്വമായെങ്കിലും ഈ കഥകള്‍ പങ്കുവയ്ക്കുന്നു. ട.8.3. ആസുധതിത വികസനം മുതലാളിത്ത സാമ്പത്തിക പ്രക്ര്യയുടെ അവിഭാജ്യ ഘട കമാണ്‌. പുരോഗതി ഉപ്പുവരുത്തുന്നതിന്‌ പില ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ടതുണ്ടെന്നും ആ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും മുതലാളിത്ത വ്യവസ്ഥ കരുതുന്നു. പാശ്ചാത്യ നവോത്ഥാനത്തിന്റെ ഭാഗമായ ഈ പിന്താരിതി അതി നാവശ്യമായ രീതിശാസ്ധ്രങ്ങളെയും മുന്നോട്ടുവച്ചിട്ടുണ്ട. സ്ഥലം അളന്നു തിട്ടപ്പെടു ത്തല്‍, ജനസംഖ്യാ നിര്‍ണ്ണയം, ജനന നിയ്യന്തണം, ഉല്പാദനംകൃരതിമരിതിയില്‍ വര്‍ദ്ധി പ്പിക്കല്‍ എന്നിവയെല്ലാം anole ഭാഗമാണ്‌. പരണ്ട പോത്തേ, ഓടക്കുഴല്ന്റെ നാദം ക്രേദീകൃതമായ ഒരു ഭരണസംവിധാനം നടപ്പാക്കുന്നതിലാണ്‌ തിരുവിതാംകൂ റിലെ (ബരിദ്ദീഷ്‌ ഭരണാധികാരികള്‍ കൂടുതല്‍ ശ്രദ്ധിച്ചത്‌. ഇതിനായി നാടുവാഴികളുടെ 194 ഭൂസ്വത്ത്‌ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാനും ഇവര്‍ രാജാവിനെ ഉപദേശിച്ചു. സമ്പത്തിന്റെ പിന്‍ബലംകൊണ്ട്‌ ഗ്രാമ്രപദേശങ്ങളില്‍ സമാന്തര നിയമവ്യവസ്ഥയുണ്ടാ കഖുനന നാടുവാഴികളെ തടയുന്നതിറ്‌ ബ്രീട്ടിഷുകാര്‍ ശ്രദ്ധിച്ചു. ദുമിസംബന്ധമായി നട ത്തിയ ക്രമീകരണങ്ങള്‍ മുല്യബോധവുമായി ബന്ധപ്പെട്ടതാണ്‌. കേണല്‍ മണ്‍റോ തിരു വിതാംകൂറിലേയും കൊച്ചീയിലേയും ദേവന്ധം ഭൂമ്കള്‍ ഗവണ്‍മെന്ിലേക്കു മാറ്റുകയും ക്ഷ്േതചിലവുകള്‍ പൊതുഖജനാവില്‍ നിന്ന്‌ നടത്തുന്നതിന്‌ നടപടി സ്വീകരിക്കുകയും ചെയ്തു. ഭൂപ്രഭുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ജനങ്ങളുടെ മേലുണ്ടായിരുന്ന Maem ണത്തെ ക്രമേണ്രകമേണ ഇല്ലാതാക്കി ഒരു ക്രേനദഭരണവ്ൃവസ്ഥ സ്ഥാപിക്കാന്‍ ബ്രിട്ടീഷ ആധിപത്യത്തിന്‌ കഴിഞ്ഞു. ഗതാഗതമാര്‍ഗ്ഗങ്ങള്‍ വിപുലപ്പെടുത്തി വാണിജ്യവ്്യാപാര ങ്ങള്‍ ശക്തമാക്കി. ഭൂമിയില്‍നിന്നുള്ള ഉല്പാദനം തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കു നനതിലും ഇവര ശ്രദ്ധവെച്ചു. വനവിഭവങ്ങളേയും (പകൃതിവിഭവങ്ങളേയും അടിസ്ഥാ നമാക്കിയുള്ള വൃവസായശാലകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിതും ഇക്കാലത്താണ്‌. ഭൂമി മനുഷ്യനിര്‍മ്മിത അതിരുകളാല്‍ വേരര്‍തിരിക്കപ്പെട്ടു. ഇത്തരം വളര്‍ച്ചയ്ക്കൊപ്പം, ആധു നിക സാമ്പത്തിക ശാസ്ധതത്തിന്റെ ആസുധര്രണം' എന്ന കാഴ്ചപ്പാട ക്രേന്ദഭരണവ്ൃയ വസ്ഥ നിലനില്‍ക്കാന്‍ അനിവാര്യമാണെന്ന ധാരണ ഈ (ബ്രിട്ടീഷ്‌ ഉദ്ധോഗസ്ഥര്‍ക്ക്‌ ഉണ്ടായിരുന്നു. ലാഭത്തെ മുന്‍നിര്‍ത്തിയാണ്‌ മുതലാളിത്ത സമ്പദ്ഘടന “ആസുത്രണം എന്ന കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തിയത്‌. അക്കങ്ങളും കണക്കുകളും ആപേക്ഷ കതയും എല്ലാം മുടക്കുമുതലില്‍നിന്ന്‌ ലാഭം വര്‍ദ്ധിപ്പിക്കുക ഏന്ന തത്ചസംഹിതയില്‍ അധിഷ്ഠിതമായിരുന്നു. ഇതിന്ദെ ഭാഗമായ “സെന്‍സസ്‌' (സ്ഥിതിവിവരക്കുണക്കെടുപ്പ്‌ു കാരൂരിന്റെ കഥാരചനയ്ക്ക്‌ വിഷയമായിട്ടുണ്ട്‌. ഇതില്‍ “മരപ്പാവകള്‍” എന്ന കഥ മാന സികാപ്രഗഥനരീതി വെച്ചാണ്‌ മിക്ക ഗവേഷകരും വിലയിരുത്തിയത്‌. “കുട്ടികള്ളരത്‌ എന്ന കഥ വിദ്യാഭ്യാസമേഖലയില്‍ നടത്തേണ്ടുന്ന ആസുര്തിത വികസനത്തിന്റെ കാഴ്ച 39൭ പ്യാടുകളിലേക്ക്‌ കടന്നുചെല്ലുന്നു. തങ്ങളാല്‍ നിയ്യന്തിക്കപ്പെടുന്ന ജനങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും അധി കാരം നിലനിരത്തുന്നതിന്‌ അതത്‌ അവസരങ്ങളില്‍ സ്വീകരിക്കേണ്ടുന്ന നടപടികള്‍ ആവിഷ്കരിക്കുന്നതിനും, ഇത്തരം കണക്കെടുപ്പുകള്‍ അധീശശക്തിയെ സഹായി ക്കുന്നു. പ്രകൃതിയില്‍നിന്ന്‌ നിര്‍ലോഭം ലഭിക്കുന്ന വസ്തുക്കള്‍ പോലും തങ്ങളുടെ ദയാ ദാക്ഷിണ്യം കൊണ്ട വിതരണം ചെയ്യപ്പെടുന്നതാണെന്ന ഒരു ധാരണ വരുത്തിത്തിര്‍ക്കല്‍ ഈ സ്രമ്പദായത്തിന്റെ മറ്റൊരു മുഖമാണ്‌. വെള്ളം, വായു, നിതൃജീവിത്തിനാവശ്യ മായ സസ്യലതാദികള്‍ തുടങ്ങിയവയെ നിയ്യന്തിക്കാനുള്ള ഗുഡാലോചന മനുഷ്യനെ ബാധിക്കുന്നതിന്റെ തിക്തഫലങ്ങള്‍ കാരൂരിന്റെ കഥകളില്‍ ചര്‍ച്ചുചെയ്തിട്ടുണ്ട്‌. (പ്രകൃതി ദത്തമായ ജലസ്രോതസ്സുകള്‍ മനുഷ്യബന്ധത്തിന്റെ ആര്‍ദ്രതയുടെ ഈടുവെപ്പുകള്‍ കൂടി യാണ്‌. കിണറുകള്‍ കുഴിയക്കുക, തണ്ണിര്‍പ്പന്തലുകള്‍ കെട്ടുക, പാന്ഥര്‍ക്ക്‌ ദാഹജലം നരുകുക എന്നിവ നാടുവാഴിത്തവൃവസ്ഥയിലെ ആഭിജാത്യത്തിന്റെ പ്രതൃക്ഷ്പ്രകടനം മാര്രമായിരുന്നില്ല, മനുഷ്യത്വത്തിന്റെ വിളംബരം കൂടിയായിരുന്നു. “ഉതുപ്പാന്റെ കിണര്‍” എന്ന കാരൂരിന്റെ കഥ ഒരു കേവലന്‍' തന്നാലാവുന്നത്‌ സമൂഹത്തിന്റെ ഗുണത്തിനു വേണ്ടി ചെയ്യുന്നത്‌ ചി്ര്തീകരിക്കുക മായമല്ല, “നന്ദികെട്ട ലോകത്തിന്റെ പിറവിയെ ക്കുറിച്ചു ബോധ്യപ്പെടുത്തുക കൂടിയാണ്‌ ചെയ്യുന്നത്‌. പൊതുജനാരോഗ്യം സംരക്ഷി ക്കുക, പകര്‍ച്ചുവ്യാധികള്‍ തടയുക എന്നി ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച്‌ പൊതുകിണറു കള്‍ മൂടുകയും കുഴല്‍വെള്ളം വ്യാപകമാക്കുകയും ചെയ്ത രീതി പുരോഗതിയായി ചരിത്രം വിലയിരുത്തും. എന്നാരു അടച്ചും തുറന്നും നിയ്യത്രിക്കാ൯ വെള്ളത്തിന്റെ മേഖലയില്‍പ്പോലും തങ്ങള്‍ പ(്രാപ്രുരാണെന്ന സന്ദേശത്തെയാണ്‌ അധിീശശക്ത്കള്‍ 39൫ ഇതിലൂടെ ജനങ്ങള്‍ക്കു നല്‍കിയത്‌. ആധുനികകാലത്ത്‌ പ്രകൃതിയുമായുള്ള ബന്ധത്തില്‍ മനുഷ്യനും, അവന്റെ വളര്‍ത്തുമൃഗങ്ങളും ഇതര ജീവജാലങ്ങളും അനുഭവിക്കേണ്ടിവരുന്ന നിയ്രന്തണങ്ങ ഒളെയാണ്‌ “പൌനണ്ടര്‍പോത്തന്‍” എന്ന കഥ ചി്ര്ത്കതിക്കുന്നത്‌. ഈ വ്യവസ്ഥയെയും അതിന്റെ സാമൂഹയ, പ്രത്യാഘാതങ്ങളെയും ലളിതാംബികാ അന്തര്‍ജനവും സഗൌരവം പ്രതിപാദിച്ചിട്ടുണ്ട്‌. അന്തര്‍ജനത്തിന്റെ മാണികൃന്‍, ചുരന്ന മുല എന്നി കഥകശ ഈ ഗണത്തില്‍പ്പെടുന്നവയാണ്‌. ഇവയില്‍ ഏറെ ശ്രദ്ധേയമായ 66 at = 93 a <4 BF a ഓടക്കുഴലിന്റെ നാദം” എന്ന കഥയും കാരൂരിന്റെ പൌണ്ടര്‍ പോത്തന്‌ എന്ന കഥയു മായി താരതമ്യം ചെയ്യുകയാണ്‌. പൌണ്ജടപോത്ത൯ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിവൊങ്ങുവാനുള്ള പദ്ധതി “കൃഷിക്കാരക്കുള്ള ഒരു അനുഗ്രഹമാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തിയാണ്‌ അധികാരികള്‍ പൊതുപൌഈണ്ടുകള്‍ ആരംഭിച്ചത്‌. കണ്ടോരൊക്കെ പറയുന്നത്‌ കേള്‍ക്കാനല്ല, വഴീലലഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ച പൌനണ്ടില്‍ കെട്ടാനാണ്‌” പോത്തനെ മുനിസിപ്പാലിറ്റി നിയമിച്ചിട്ടുള്ളത്‌. പൊതു വഴിയിലേക്കിറങ്ങത്തക്ക ന്ളത്തില്‍ ആട്നെ കെട്ടിയാല്‍ അതിനെ പിടിക്കാനുള്ള “അധി കാരം” പോത്തനുണ്ട. ഒരു ദിവസം ഒരെണ്ണത്തിനെയെങ്കിലും പിടിക്കാതിരുന്നാല്‍ വാങ്ങുന്ന ശമ്പളത്തിന താ൯ പണിയൊന്നും ചെയ്യുന്നില്ല ഏന്ന കുറ്റബോധം അയാ ളുടെ മനസ്സില്‍ കടന്നുവരും. ആ പ്രതിഫലം കൊണ്ട്‌ ജീവിക്കാന്‍ കഴിയുന്നതുകൊ ണ്ടല്ല ഒരു വ്യവസ്ഥയുമായി ബസ്ധപ്പെട്ട അധികാരവും, നാട്ടിലൊരു സ്ഥാനവുമുണ്ട 5 a 197 എന്നതിലാണ്‌ അയാള്‍ സായുജ്യം കണ്ടെത്തുന്നത്‌. പക്ഷേ, വലിയവരുടെ മൃഗങ്ങളെ പിടിക്കാന്‍ പോത്തന്‌ പേടിയാണ്‌. അവ തന്റെ പിടിയിലൊതുങ്ങുന്നവയല്ല എന കൃത്യ നിര്‍വഹണത്തിനിടയില്‍ അയാള്‍ മനസ്സിലാക്കിയിട്ടുമുണ്ട്‌. അധികാര സ്ഥാനത്തിരിക്കു ന്നവന്റെ സഹജസ്വഭാവങ്ങളായ നിസ്സംഗത, നിരവ്വികാരത, മനസ്സാക്ഷിയില്ലായ്മ എന്നി വയില്‍ പോത്തനും പര്ശിലനം നേടി. സ്വന്തം വീട്ടിലെ ആടിനെത്തന്നെ ആലയിരു കൊണ്ടുപോയി കെട്ടി അബദ്ധം പിണയുന്നിടത്ത്‌ കഥ അവസാനിക്കുന്നു. ഓടക്കുഴലിന്റെ നാദം ഒരു ഡയറി ഫാമിലെ സങ്കരയിനത്തില്‍പ്പെടു പശു മുഖ്യകഥാപാരതമായി കടന്നു വരുന്ന ഈ കഥയില്‍ ഇതേ വ്യവസ്ഥയുടെ കൂടുതല്‍ കൃത്യമായ ഒരു സ്വഭാവത്തെ അടയാളപ്പെടുത്തുന്നു. ഡയറിഫാമിന്റെ മാനേജര്‍ സന്ദര്‍ശകര്‍ക്ക്‌ അഭിമാനത്തോടെ കാണിച്ചുകൊടുക്കുന്ന X 402 എന്‍ വിളിപ്പേരുള്ള പശു ആ ഗോശാലയിലെ “ഏറ്റവും നല്ല പശു” വാണ്‌. ജഴ്സിയും സ്വിസ്സും ചേര്‍ത്തെടുത്ത ഇനത്തില്‍ സിന്ധി കലര്‍പ്പു ചേര്‍ന്ന ഉരു. ഏഴുമാസമായപ്പോള്‍ കുത്തിവെച്ചു. തുടര്‍ന്ന്‌ തള്ളയും മകളും ഒരുമിച്ചു പെറ്റുവന്നു. ഇപ്പോള്‍ ഈ പശുവിന്‌ അഞ്ച്‌ വയസ്സ്‌ പ്രായമുണ്ട്‌. “ചാട്ടുമാട്ടുകള്‍” ഒന്നു മില്ലാത്ത, പാട്ടയടിയുടെ ചൂടറിഞ്ഞിട്ടില്ലാത്ത ജവശ വിനീതവിധേയയായി പ്രതിദിനം പതിനാറുലിറ്റര്‍ പാല്‍ കൊടുക്കുന്നു. എന്തോ കാരണത്താല്‍ ഉത്സാഹം കുറഞ്ഞ്‌ ഇവള്‍ രോഗാതുരയായി മാറുന്നു. ഡോക്ടര്‍മാര്‍ വന്നു പരിശോധിക്കുകയും കൂടുതല്‍ നിരീ ക്ഷണത്തിനായി ഇവളെ ഗോശാലയില്‍നിന്‌ മൃഗാശുപ്ത്രിയിലേക്ക്‌ മാറ്റുകയും ചെയ്യു ന്നു. ഇവിടെവെച്ച്‌ ഇവളൊരു നാടന്‍ പശുവുമായി പരിചയപ്പെടുന്നു. ഇരുവരും തങ്ങ BOS ആത്മഭാഷണങ്ങളിലൂടെ ഭൂതകാലത്തിലേക്ക്‌ സഞ്ചരിക്കുന്നു. ജന്തുസഹജമായ വാസനകളെപ്പോലും, ലാഭേച്ഛയില്‍ മനുഷ്യന്‍ നിയ്യന്ത്രിക്കുന്നത്‌ 198 ഏതെല്ലാം പ്രകാരത്തിലാണ്‌ എന്നാണ്‌ ഇതില്‍ കഥാകാരി വിശദീകരിക്കുന്നത്‌. x 402 എന്ന പശുവിന്റെ ജയംപോലും കൃതിമ ബീജസങ്കലനത്തിലൂടെയാണ്‌. ഉുണയെക്കാണാ൯പോലും കഴിയാത്ത ക്ൃതിമമായ ജീവിതരിത്കളെ അനുഭവിക്കു കയും അതിനോട സമരസപ്പെടുകയുംചെയ്യുന്ന സാമൂഹൃവ്ൃയവസ്ഥയേയും അതിനുകാ രണമായിത്തീരുന്ന അധികാരഘടനയേയും ആണ്‌ ഈ കഥ ആഖ്യാനം ചെയ്യുന്നത്‌. കാരൂരിന്റെ കഥയിലെ 'പൌണ്ടും' (കാലിത്തൊഴുത്ത്‌) അന്തര്‍ജ്ജനത്തിന്റെ കഥ യിലെ ഡയറിഫാമും ക്രേന്ദീകൃതാധികാരത്തിന്റെ ചിഹ്നങ്ങളാണ്‌. മനുഷ്യനെപ്പോലെ ത്തന്നെ ഈ പ്രകൃതിയില്‍ അവകാശമുള്ളവരാണ്‌ ജന്തുജീവജാലങ്ങളെന്ന വ്യവസ്ഥ മാറ്റി ഭൂമി മനുഷ്യന്റെ സ്വകാര്യസ്വത്താണെന്ന ഈ പുതിയ സാമൂഹൃവ്യവസ്ഥയുടെ ധാരണ മനുഷ്ൃപക്ഷത്തുനിന്ന്‌ വിശകലനം ചെയ്യുകയാണ്‌ രണ്ട്‌ എഴുത്തുകാരും. പൌണ്ടര്‍പോത്തന്റെ ഭാര്യ നിത്യനിദാനത്തിനുള്ള വഴിയായിട്ടാണ്‌ ആടിനെ വാങ്ങി വളരത്തോന്‍ തീരുമാനിക്കുന്നത്‌. “ജീവനുള്ള ആ ജന്തു” പ്രകൃതി നിയമങ്ങള്‍ക്കനുസ രിച്ചേ ജീവിക്കൂ എന്ന്‌ പോത്തന്റെ ഭാര്ൃയ്ക്കുറിയാം. അറിഞ്ഞുകൊണ്ടല്ല പോത്തനും ആടിനെ പിടിച്ചുകൊണ്ടുപോകുന്നത്‌. ഉടമസ്ഥന്‍ വന്‌ പിയേടച്ച്‌ കൂട്ടിക്കൊണ്ടുപോ കാത്ത ഒരാടിനെക്കുറിച്ച്‌ കേട്ട കൊണ്ടുവരാന്‍ ചെന്നപ്പോള്‍ മാത്രമാണ്‌ ആ സ്ര്തീ സ്വന്തം ആടിനെപ്പോലും പോത്ത൯ തിത്ച്ചറിയാതെ പിടിച്ചുകെട്ടിയ കാര്യം അറിയു ന്നതു. “ ഓടക്കുഴലിന്റെ നാദ” ത്തില്‍ നാടന്‍ പശുവും ഈ മനോഭാവത്തെയാണ്‌ പ്രകട മാക്കുന്നത്‌. സമൂഹത്തില്‍ നിലനില്ക്കുന്ന അധികാര ഘടനയുടേയും സ്ഥാപനങ്ങളു ടേയും നിരന്തരമായ വേട്ടയാടലിന്‌ നിസ്സഹായനായ മനുഷ്യന്‍ വിധേയനാകുന്നു എന്നു ള്ളതാണ്‌ ഇവിടെ ചിര്രീകരിക്കുന്നത്‌. ഭൂതകാലത്തിന്റെ ഗഹനതയില്‍നിന്നും തന്റെ 199 മനസ്സില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെല്ലാം അവള്‍ ആ സങ്കരയിനം പശുവിന്‌ പറഞ്ഞു കൊടുക്കുന്നു. ഇത്‌ പശുക്കളുടെ മാത്രം സ്ഥിതിയല്ല, മനുഷ്ൃസമുദായത്തിന്റെകൂടി സ്ഥിതിയാണെന്ന്‌ കഥാകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കഥ നടക്കുന്ന കാലം, സ്ഥലം എന്നിവ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കുള്ള നടവഴിയില്‍ ഒരിടത്തുവെച്ചാണ്‌ എന്ന്‌ കഥാകാരി വ്ൃക്തമാക്കിയിട്ടുണ്ട. “ആര്‍ക്കറിയാം മക്കള്ശേ, പാവം മനുഷ്യര്‍. അവരും നമ്മെപ്പോലെ ദുഃഖിതരാണ്‌. നമ്മില്‍ പരീക്ഷിച്ചുനോക്കി! വിജയിച്ചു എന്ന്‌ വിചാരിക്കുന്ന വിദ്യകളൊക്കെ തങ്ങളിലും ഏര്‍പ്പെടുത്തി കൃതാര്‍ത്ഥരാവുകയാണ്‌ അവര്‍. ക്ൃതിമത്വ ത്തിന്റെ പുവ അവസാനം അവരേയും അസ്വസ്ഥരാക്കാതിതിക്കില്ലല്ലോ. പ്രകൃതിയുടെ ANG) GG ശക്തമാണ്‌ കുഞ്ഞേ. അത്‌ മനസ്സിലാക്കുമ്പോള്‍ ...... അന്ന്‌ ഒരു പക്ഷേ അവര്‍ നമ്മേയും സ്വത്ര്്രരാക്കിയേക്കാം.” ഭൂതകാലത്തിന്റെ സ്വാസ്ഥ്യവും, വര്‍ത്തമാന കാലത്തിന്റെ അന്ധാസ്ഥുവും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും വിശേഷ ബുദ്ധിയി ല്ലാത്ത രണ്ട്‌ ജന്തുക്കളുടെ പിന്തയിലൂടെ അന്യാപദേശരുപേണ അവതരിപ്പിക്കുന്നു. കാരുരില്‍ നിന്ന്‌ വ്യത്യസ്തമായി സ്യതീപക്ഷ പിന്താധാരയിലൂടെയാണ്‌ ലളിതാം ബികാ അന്തര്‍ജ്ജനത്തിന്റെ കഥയില്‍ ആഖ്യാനം നിര്‍വൃഹിക്കപ്പടുന്നത്‌. ലാഭേച്ഛ മുത്ത മനുഷ്യന്‍ /തൃജിക്കാന്‍ തയ്യാറാകുന്ന മനുഷ്യന്‍, സ്ധകാര്യന്ധത്ത്‌/പൊതുന്ധത്ത്‌, തട വറ സ്ധാത്രന്ത്യം തുടങ്ങിയ ദന്ദങ്ങള്‍ മുലൃവ്യവസ്ഥയുടെ രണ്ടു മുഖങ്ങളെ പ്രതിനി ധാനം ചെയ്യുന്നു. ഇടയ /ഗോരേതജീവിതാനുദവങ്ങളില്‍നിന്നും രൂപംകൊണ്ട പ്രകൃതി സമ്ംല്പങ്ങള്‍ അടിസ്ഥാനമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ മദ്ധ്യകാലഘട്ടത്തിലാണ്‌. ഈ മാറുത്തിന്‌ പ്രേരണ നല്‍കുന്നത്‌ ക്രൈസ്തവ യുക്തിബോധമാണ്‌. മനുഷ്യന്‍ പ്രപഞ്ചത്തോടും പ്രകൃതിയോടുമുള്ള ബന്ധം കൈകാരൃകര്‍ത്ൃത്ചത്തിന്നേതാണെന്ന്‌ നവോത്ഥാനകാലമ 200 തവക്താക്കള്‍ പ്രചരിപ്പിച്ചു. (പ്രകൃതിയെ ആരാധിക്കാനല്ല കീഴ്പ്പെടുത്തുവാനും സംര കഷ്ിക്കുവാനുമാണ്‌ മനുഷ്യന്റെ നിയോഗമെന്ന്‌ ഈ കാലഘട്ടം കരുതി. ആധുനിക ശാസ്ത്രബോധം ഈ ചിന്തയ്ക്ക്‌ വേഗത വര്‍ദ്ധിപ്പിച്ചു. ആര്‍ത്തി പെരുത്ത ലോകം ഈ ആശയത്തെ സസന്തോഷം സ്വീകരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മില്‍ ആത്മബന്ധ ത്തിലുള്ള അകല്‍ച്ചയും പൂഷണത്തിലുള്ള അടുപ്പവും സ്ഥിരപ്പെടുത്തുന്നതിനായി പുതിയ മൂല്യവ്യവസ്ഥ ശ്രദ്ധിച്ചു. കാരൂര്‍ ന്ലകണ്ഠപിള്ളയുടെ പൌഈണ്ടര്‍പോത്തന്‍ എന്ന കഥയും അന്തര്‍ജനത്തിന്റെ ഓടക്കുഴലിന്റെ നാദം എന്ന കഥയും മനുഷ്യനു, (പകൃതി, പ്രപഞ്ചത്തിന്റെ ഇതര ജീവ ജാലങ്ങള്‍ എന്നിവയിലെല്ലാം നവോത്ഥാന ലോക്രകമം സൃഷ്ടിച്ചു പുതുബോധങ്ങളെ വിമര്‍ശനരീിതിയില്‍ അവതരിപ്പിക്കുന്ന. ഈ കഥകളിലെ മുഖ്യസാന്തിദ്ധ്യം മൃഗങ്ങളുടേതാണ്‌. മനുഷ്യജീവിതത്തിന്റെ വൃത്ൃസതഘട്ടങ്ങളില്‍ വിവിധരുപങ്ങളില്‍ കടന്നുവന്നവയാണ്‌ ഈ മൃഗങ്ങള്‍. ഇടയ ജീവിതത്തില്‍ ആട്‌ പ്രധാന തോനോയിരുന്നു. ഭാരതീയസംസ്കാരത്തില്‍ അഗ്നിദേ വന്റെ പ്രതിനിധിയാണ്‌ ആട്‌. (പ്രാചീന (ഗ്രീക്ക്‌ മിഥോളുജിയിലെ “പാന്‍ ' തുടങ്ങിയ ദേവ ന്മാര്‍ക്ക്‌ ആടിന്റെ രൂപമുണ്ട്‌. പരസ്തൃ (പ്രദേശത്ത്‌ പെണ്ണാട മിന്നലിന്റേയും വെളിച്ച ത്തിന്റേയും ദേവതാസ്വരൂപമാണ്‌. ആടിന്റെ രോമങ്ങളില്‍ പ്രാചീന റോമക്കാര്‍ ദിവ്ൃത സങ്കല്‍പിച്ചിരുന്നു. ക്രമേണ ആടുകള്‍ സംസ്കാരത്തിന്റെ മാനൃയസ്ഥാനങ്ങളില്‍നിന്ന്‌ നിഷകാസിതരായി. “ഇജടയനാല്‍' നയിക്കപ്പെടാ൯ വിധിക്കപ്പെട്ട വിശേഷബുദ്ധിയില്ലാ ത്തവരുടെ ഗണത്തിലേക്കു ആട തരംതാട്ത്തപ്പെട്ടു. വിശപ്പിന്റെ സ്ഥാനത്ത്‌ ചെന്നായയെ പ്രതിഷ്ഠിച്ച്‌ ഇരയായി തീരുന്ന ആട്ടിന്‍കുടി എന്ന സഃംലപം ഉയര്‍ന്നുവന്നു. ക്രിസ്തു വിന്െ കൂരിശാരോഹണത്തിലും ഉയിര്‍പ്പിലും ആട്ടിന്‍കുട്ടി ്രത്കമായി പ്രതൃക്ഷപ്പെടു 201 ന്നു. കാര്‍ഷികാനുഷഠാനങ്ങളിലും ഉര്‍വരതാസങ്കലപങ്ങളിലും ആട ബലിമൃഗമാണ്‌. നിരവധി കുഞ്ഞുങ്ങളുമായി ജീവിരപരിസരങ്ങളില്‍ പ്രതൃക്ഷപ്പെടുന്ന പെണ്ണാട മാതൃ സാന്നിദ്ധ്യമായി നമുക്ക്‌ അനുഭവപ്പെടുന്നു. മാതൃത്വത്തിന്റെ നിഷകളങംവും നിസ്സഹാ യവും സ്നേഹനിര്‍ഭരവുമായ സാന്നിദ്ധ്യത്തെ പെണ്ണാട ഓര്‍മ്മിപ്പിക്കുന്നു. ഇന ആടാണ്‌, നിറവയറുമായി മനുഷ്യാധികാരം നിര്‍മ്മിച്ചു പനണ്ടില്‍ തടവുകാ രിയാകുന്നത്‌. അധികാരഘടനയുടെ നിര്‍വികാരതയുടെ പ്രതിനിധിയാണ്‌ പോത്തന്‍. നീതി നടപ്പാക്കലാണ്‌ തന്റെ കടമ എന്ന്‌ ഉറച്ചു വിശ്വസിക്കുന്ന ഈ മുനിസിപ്പാലിറ്റ്‌ ജീവനക്കാരന്‍ വിളവ്‌, വേലി, സ്വകാര്യലോകം, പൊതുലോകം എന്ന്വയുടെയെല്ലാം വ്യാഖ്യാതാവാണ്‌. എന്നാല്‍ പൊതുസമൂഹം ഈ ഘടനയുമായി പൊരുത്തപ്പെടാന൯ു വൈമനസ്യം കാണിക്കുന്നു. പോത്തനോടും പരണ്ടിനോടും അവര്‍ക്കുള്ള വിരോധം പരസ്യമായി പ്രകടിപ്പിക്കുന്നുമില്ല. നിസ്സഹായയായ ആടിനോടു കാണിക്കുന്ന വാശി കൊമ്പു കുലു ക്കുന്ന കാളയോട്‌ കാണിക്കാന്‍ പോത്തന്‍ ധൈരുമില്ല. അധികാരം ആരെ ഭയപ്പെടുന്നു എന്ന ചോദ്യവും ഈ കഥ ഉന്നയിക്കുന്നു. ഭാരതീയ പാരമ്പരൃത്തില്‍ “പശു” എന്നും ദേവതാതുല്യമായി പരിഗണിക്കപ്പെട്ട മൃഗമാണ്‌. മൃഗപരിപാലന സംസ്കാരം ഇന്തയന്‍ സാംസ്കാരിക ചരിര്തത്ത്ലെ പ്രധാ പ്പെട്ട മേഖലകളിലൊന്നാണ്‌. മാതൃബിംബമായാണ്‌ പശു ഏക്കാലവും പരിഗണിക്ക പ്പെടുന്നത്‌. സുരഭി, നന്ദിനി, കാമധേനു എന്ന്‌ ഗോനാമങ്ങള്‍ പുരാണപ്രസിദ്ധമാണ്‌. ഭാരതത്തിലാകെ സ്വാധീനം ചെലുത്തിയ കൃഷ്ണസമംലപത്തിലും പശു ക്രേന്രസ്ഥാന ത്തുനില്‍ക്കുന്നു. ശ്രീരാമനുള്‍പ്പെടുന്ന രഘുവംശത്തിന്റെ ചരിര്തത്തിലും പശുവിന്‌ നിര്‍ണ്ണായകസ്ഥാനമുണ്ട്‌. മേഘങ്ങള്‍ മഴ വര്‍ഷിക്കുന്നതിനെ ശോക്കുള്‍ പാലുതരുന്ന 202 തായി പ്രാചിനഭാരതം കണക്കാക്കിയിരുന്നു. കാള കരുത്തിന്റെയും പൌരുഷത്തിന്റെയും പ്രതീകമായി സാഹിതൃത്തില്‍ പ്രതൃക്ഷപ്പെടുന്നു. വിത്തുകാള എന്ന സങ്കല്പം കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൃഷിയിലും സാമൂഹികജീവിതത്തിലും മനുഷ്യന്റെ സഖ്യശക്തിയായി വര്‍ത്തിച്ചു ഈ വളരത്തുമൃഗം ആധുനീക മുതലാളിത്ത സംസ്കൃതിയില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ മാതൃപക്ഷത്തുനിന്നാണ്‌ അന്തര്‍ജനം അവതരിപ്പിക്കുന്നത്‌. താരതമുപഠനത്തിലൂടെ ഇനി പറയുന്ന നിഗമനങ്ങ HOSKIN. * അധികാരഘടനയോട പൊരുത്തപ്പെടാന്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസ ങ്ങളാണ്‌ രണ്ട കഥകളും ചര്‍ച്ചചെയ്യുന്നത്‌. * ഒരു അധികാരഘടനയാണ്‌ ആ സാമുഹിക്രകമത്തിന്റെ താളവും ലയവും നിശ്ച യിക്കുന്നത്‌. ഇത്‌ ന്ലനിരത്തുന്നതിന്‌ അതെപ്പോഴും ജാഗ്രത കാണിക്കുന്നു. * ഉദാത്തമായ ഒരു അവസ്ഥയാണ്‌ സ്വാതന്ത്യം എന അസ്യാപദേശരുപേണ ഈ കഥകള്‍ നമ്മെ ബോധ്പ്പെടുത്തുന്നു. * സ്വന്തം ഭാഗധേയം ഇച്ഛയ്ക്കനുസരിച്ച നിര്‍ണ്ണയിക്കാനും അതിനനുസരിച്ച ജീവി ക്കാനുമുള്ള അവസ്ഥയാണ്‌ സ്വാത്രന്യയം. * ഒരു നല്ല സാമൂഹിര്രമത്തിന്റെ പരമമായ ലക്ഷ്യം വൃക്തിന്ധാത്രന്ത്യമാണ്‌. അത്‌ ഏതെങ്കിലും ഒരു വ്യവസ്ഥ നല്‍കുന്ന ആനുകുല്യമാണോ, മനുഷ്യന്റെ അവകാശ്മാണോ എന്ന ചിന്ത മനുഷ്യമനസ്സില്‍ ഉയര്‍ത്താനാണ്‌ കഥകള്‍ ശ്രമിക്കുന്നത്‌. * ഒരു സമൂഹം ആരാധ്യസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ ആദരിച്ചിരുന്ന വിശ്വാസ്പപമാ ണങ്ങള്‍ മദ്ലൊരു സാമൂഹൃവ്യവസ്ഥ കടന്നുവരുയോശ അതിന്റെ ലക്ഷ്യങ്ങളെ 203 മുന്‍നിര്‍ത്തി പുനഃക്രമികരിക്കപ്പെടുന്നു. * ഒരാളുടെ വൃക്തിനാമംപോലും ആ അധികാരഘടനയുടെ സുചകമാകുന്നു. “പോത്തന്‍” എന്ന ആരോഗ്യൃമിലാത്ത മനുഷ്യനല്ല 'പനണ്ടര്‍്‌ ഏന്ന അധികാരസങ്കല്പ ബബ o ഡ മാണ്‌ വായനക്കാരന്റെ മനസ്സില്‍ അവശേഷിക്കുന്നത്‌. * മനുഷ്യരാശിയുടെ വിമോചകന്‍” എന്ന്‌ കരുതപ്പെടുന്ന ക്രീസ്തു ജനിച്ച കാലി ത്തൊഴുത്ത്‌ തടവറയായി മാറുന്നു എന്ന വൈരുദ്ധ്യം കഥ ബോദ്ധയപ്പെടുത്തുന്നു. * തടവറകളുടെ ഭിന്നരൂപങ്ങള്‍ ഭിന്നതലങ്ങളില്‍ കഥയില്‍ പ്രതൃക്ഷപ്പെടുന്നു. പെണ്ണ അനുഭവിക്കുന്ന തടവിന്റെ കാഠിന്യം കഥകള്‍ വേരത്രിച്ച്‌ കാണിച്ചുതരുന്നു. * ദേശീയ ഡയറിഫാമിലെ 402ാം നമ്പര്‍ പശു, ഫാം സന്ദര്‍ശിക്കാന്‍ എത്തുന്ന ആള്‍ക്കാര്‍, ടീറ്റ്‌ കപ്പ, ചിലപ്പോള്‍ സമയത്തിന്റെ കൃത്യത തെറ്റിയാല്‍ കുറച്ചു നിറംമാറി യതുകുടി” തുടങ്ങിയ പ്രയോഗങ്ങളിലൂടെ ആധുനികകാലത്തെയും ആധുനികമനു ഷ്യൃനെയും യാഥാര്‍ത്ഥൃബോധത്തോടെ അവതരിപ്പിക്കുനതിന്‌ ലളിതാംബിക ശ്രദ്ധി ക്കുന്നു. * ജനസാംഖ്യൊ നിയ്രന്തണം, ക്ലോണിംഗ്‌, നിര്‍ബന്ധിത വന്ധ്യംകരണം, കൃര്ത്മജനു സ്ലുകളെ ഉല്‍പ്പാദിപ്പിക്കല്‍ എന്നിവയാല്‍ മനുഷ്യസമൂഹം ജനനത്തിനു മുമ്പുതന്നെ അധികാരഘടനയാല്‍ നിയ്യുത്രിക്കപ്പെടുന്നു എന്ന അവസ്ഥ ഇരുക്ഥകളും മനസ്സിലാ ക്കിത്തരുന്നു. ഒടുവിലത്തെ മകന്‍, അവിവാഹിരു ശാസ്ത്രബോധം മനുഷ്യനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പര്യാപ്തമായോ എന്ന 204 കാരും തര്‍ക്കവിഷയമാണ്‌. ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശാസ്ത്രം വളര്‍ത്തിയ അവബോധങ്ങള്‍ ആശാസ്ൃമാണോ എന്ന അയേേഷണം ഇന്നും തുടരുക യാണ്‌. ആധുനിക അലോപ്പതിയുടെ കടന്നുവരവോടെ ഒരുവ്ൃയവസ്ഥയില്‍നിലനിന്നി രുന്ന രോഗത്തെക്കുറിച്ചും ശമനത്തെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്തിയെഴുരപ്പെട്ടു എന്നതാണ്‌ തിരുവിതാംകുറിന്റെ ചര്രതം. പുതിയ ധര്‍മ്മാശുപ്രതികള്‍ സ്ഥാപിച്ച്‌ ആധു നിക വൈദൃശാസ്ര്രം ജനങ്ങളെ സമീപിപ്പിച്ചുതോടെ രോഗത്തേയും ചികിത്സയേയും കുറിച്ചുള്ള പരസ്പരാശ്രിതമായ സമ്രഗധാരണകള്‍ അപ്രത്യക്ഷമാകാന്‍ ആരംഭിച്ചു. ദാരിശ്രൃവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അനവേഷിക്കാതായി. തിരക്കേറിയ ലോകത്തില്‍ പര്യയും പഥ്യവുമെല്ലാം അപ്രസക്തമായി. വൃക്തിരോഗങ്ങള്‍ ദോഷവൈ ഷാമ്ൃം ബാധിച്ചു സ്ഥലകാലങ്ങളുടെ പ്രതിഫലനമാണെന്ന പരമ്പരാഗതധാരണ നഷ്ട ഒപ്പട്ടു. സദ്വൃത്തി, സദാചാരം മുതലായവ രോഗത്തെ അകറ്റാന്‍ സഹായിക്കുമെന്ന്‌ ആരും ഉപദേശിക്കാനില്ലാതായി. ആത്മവിശ്വാസംകൊണ്ട്‌ രോഗത്തെ നേരിടുന്ന പഴയ കാലവും ആധുന്കചികിത്സയെ മുനോട്ടുവെക്കുന്ന പുത്യ കാലവും നവോത്ഥാനകാല ഷഥകളിലെ പ്രധാന പ്രമേയമായിരുന്നു. സാധാരണവും നൈസര്‍ക്സ്കവുമായ പ്രസവം പോലും ആധുനിക വൈദൃശാസ്യതത്തില്‍ ചികിത്സയും മരുന്നും ആവശുമുള്ള അവ സ്ഥയായി പരിഗണിക്കപ്പെട്ടു. നാടന്‍ വയറ്റാട്ടിമാര്‍ ഡോക്ടര്‍ക്കും മിഡ്വൈഫിനും വഴിമാറികൊടുക്കേണ്ടിവ ന്നു. സ്രതീത്ധം, പ്രസവം, പരിചരണം, മാതൃത്വം, പിറന്ന കുഞ്ഞിന്റെ മനോഭാവം എന്നി വയിലെല്ലാം ധാരണകള്‍ മാറാനാരംഭിച്ചു. മാറുന്ന സാമൂഹികാന്തരിക്ഷവും മാതൃത്സ ത്തിന്റെ ഭന്ന്മുഖങ്ങളും കാരൂരിന്നെ കഥകളിലും അന്തര്‍ജനത്തിന്റെ കഥകളിലും ചിത്രീ കരിച്ചുവെച്ചിട്ടുണ്ട്‌. കാരൂരിന്റെ അമ്മ, ഭൃത്യന്‍, മകന്‍, വേലക്കാരി, അച്ഛന്റെ കുട, ഒടുവി ലത്തെ മകന്‍ മുതലായ കഥകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്‌. അന്തര്‍ജനത്തിന്റെ 205 കഥകളില്‍ സ്ര്രീത്ധത്തിന്റെ ഭിന്നമുഖങ്ങള്‍ ധാരാളമുണ്ട. യാര്രാവസാനം, മൂടുപടത്തില്‍, വിവാഹമുഹുര്‍ത്തം, പ്രതികാരദേവത, പ്രതീക്ഷകള്‍ മുതലായ കഥകള്‍ സ്ര്ീത്തത്തിന്റെ വിഷമാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌. അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥ, കാഴ്ചപ്പാടിലും ആഖ്യാനത്തിലും മറ്റു കഥകളില്‍നിന്നും വേഠിട്ടുനില്‍ക്കു ന്നു. കാരൂരിന്ലെ ഒടുവിലത്തെ മകനു എന്ന കഥയും അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥയും താരതമ്യം ചെയ്യുന്നതിലൂടെ ആധുനിക ശാസ്രതബോധത്തിന്റെ സ്വാധീ നത്തിന്‌ കീഴ്പ്പെടേണ്ടിവന്ന സ്രതീത്ധത്തിന്റെ ഭിന്നതലങ്ങളെ അടുത്തുനിര്‍ത്തി പരി ശോധിക്കുന്നു. നാടന്‍വയറ്റാട്ടിയായ നങ്ങേലി അമ്മൂമ്മയാണ്‌ ഒടുവിലത്തെ മകന്‍ എന്ന കഥ യില്‍ ക്രേന്രസ്ഥാനത്തു നില്‍ക്കുന്നത്‌. നാട്ടിലെ മിക്ക പ്രസവങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചുത്‌ ഈ അമ്മൂമ്മയാണ്‌. താന്‍ പേറെടുത്ത മക്കുള്ളെല്ലാം തന്റെ മക്കളാണെന്ന്‌ കരു തുന്ന മഹാമാതൃത്വത്തിന്‌ ഉടമയാണ്‌ ഇവര. നങ്ങേലി അമ്മൂമ്മ തന്റെ പ്രസവത്തിന്റെ അനുദഭവത്തില്‍നിന്നാണ്‌ വയറ്റാട്ടിയുടെ തൊഴിലിലേക്ക്‌ പ്രവേശിച്ചത്‌. നങ്ങേലി അമ്മുമ്മ ഒന്നു പ്രസവിച്ചതാണ്‌. രണ്ടുനാഴിക തികച്ച്‌ ആ കുട്ടി ഭൂമിയില്‍ കിടന്നില്ല. ഈശ്ചരവി ധിയെന്നും ഭാഗ്യദോഷമെന്നും എല്ലാവരും പറഞ്ഞെങ്കിലും ശിശുമതിച്ചതു പതിച്ചിയുടെ നോട്ടക്കുറവുകൊണ്ടാണെന്ന്‌ നങ്ങേലിക്കു തോന്നി. തുടര്‍ന്ന നിരന്തരസാധനയിലൂടെ അവര്‍ പതിച്ചീയുടെ ജോലി പഠിച്ചെടുത്തു. മനസ്സുംശരീരവും ശുദ്ധമായി സൂക്ഷിച്ചു ജീവന്‍ ജീവനില്‍നിന്നു വിട്ടുപോരുന്ന നിരവധി സദ്മുഹൂര്‍ത്തങ്ങള്‍ക്ക്‌ സഹായിയാ യി. ജനനത്തിന്‌ ജാതിമതഭേദമില്ല. ചിറയിലെ മാടത്തിലെ, ത്രുമയുടെ പേറെടുത്തത്‌ ആര്‍ക്കും പിടിച്ചില്ല. അയിത്തക്കാരിയുടെ പേറെടുത്തതിര തന്റെ വീട്ടുകാര്‍ പോലും അമരഷംകൊണ്ടു. നങ്ങേലി അതൊന്നും കണക്കിലെടുത്തില്ല. ഏതായാലും ആക്ഷേപം കേട്ടു. എന്നാല്‍പിന്നെ മുഴുവനായിക്കൊള്ളുട്ടെ. തിരുമയെ വേതു കുളിപ്പിക്കാനും അവര 206 പോയി. ഇതോടെ സമൂഹം അവരെ അകറ്റി. അതോടെ അവര്‍ക്കും ആത്മബലം പോയി. നാട്ടിലാകട്ടെ ആശുപ്രതികളും വന്നു. നാട്ടുവയറ്റാട്ടി അപ്രസക്തയായി മാറി. അന്ന്‌ എല്ലാവരുടെയും അപ്രിയത്തിനു കാരണ്മായ ആ പ്രസവശുശരൂഷയിലൂടെ ലോകംകണ്ട രാമച്ര്രന്‍, വലുതായി, “പഠിപ്പുള്ളവനായി' മാറി, സര്‍ക്കാ൪ ഉദ്യോഗം കിട്ടി. ആ സന്തോഷം തന്നോട പങ്കുവയ്ക്കാന്‍ ആ മകന്‍ വരുമെന്ന്‌ നങ്ങേലി കരുതി, ഏറെ കാത്തു. മകന്‍ വന്നില്ല. അവന ഗുരുത്തക്കേട ഉണ്ടാകരുതെന്ന്‌ കരുതി ആ അമ്മ അവനെ തേടിച്ചെന്നു. അപ്പോള്‍ അവനു തമ്പുരാ൯ പടിക്കല്‍ യായതപറയാ൯ പോയിതിക്കുകയാ യിരുന്നു. പിറ്റേദിവസം കാലത്ത്‌ ജോലിക്കു പോകുവാന്‍ നാലഞ്ചുരൂപ കടം ചോദിക്കാ ന്‍ കൂടിയാണ്‌ അയാള്‍ തമ്പുരാന്‍പടിക്കലേക്കു പോയത്‌. താന്‍ പേറെടുക്കാന്‍ വന്നതിന്‌ വലിയ ആക്ഷേപം പറഞ്ഞ പടിക്കല്‍കാരെ അയാള്‍ ഗാനിച്ചു. കാരണം അവരുടെ കുടികിടപ്പിലാണ്‌ അവന്‍ കഴിയുന്നത്‌. നങ്ങേലിക്ക്‌ പരാതിയൊന്നുമില്ല. “എന്റെ അവ സാനത്തെ മകനാണവന്‍. നാളെ പോകാ൯ കാശുതെകഞ്ഞാല്ലെങ്കുല്‍ അങ്ങോടടുവരാന്‍ പറ അവനോട്‌” എന്ന്‌ ആ ശുദ്ധാത്മാവ്‌ പറഞ്ഞേല്‍പിച്ചു. കുഞ്ഞാമന്‍ എന്ന രാമച (നന്‍ നങ്ങേലി അമ്മുമ്മയെ കാണാന്‍ അന്നും അഭുത്ത ദിവസങ്ങളിലും ഒരിക്കലും ചെന്നില്ല. എന്തിനെന്ന്‌ അവര്‍ക്കുകൂടി അറിയാത്ത ഒരു വേദന അവര്‍ അനുഭവിച്ചുകൊ ണ്ടിരുന്നു. രാമച്ര്ദന്‌ ഉദ്പ്യോഗം ലഭിച്ചിട്ട അഞ്ചുകൊല്ലം കഴിഞ്ഞു. എല്ലാതരം ബന്ധ ങ്ങളും അവന മുറിച്ചുകളഞ്ഞു. ഇപ്പോള്‍ അവന്‍ ഒരു നായര്‍പെണ്ണിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു, അന്ന്‌ ജാത്യാചാരത്തിന്റെ ആക്ഷേപം പറഞ്ഞവരില്‍നിന്ന്‌ നങ്ങേലി അമ്മൂമ്മയെ മോചിപ്പിച്ചിരിക്കുന്നു. അതിലഭിനന്ദിക്കാനും അമ്മുമ്മ ചെന്നു. രാമപ്ര്ദ൯ അവരെ കാണാന്‍ ചെന്നരേയില്ല. അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥ ചെറുപ്പക്കാരിയായ ലേഡി ഡോക്ട റുടേതാണ്‌. ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച അവര്‍ ആദ്യം കൈകാരുയം ചെയ്തത്‌ 207 ഒരു പ്രസവക്കേസാണ്‌. വേദന തുടങ്ങി നാലഞ്ചുദിവസം കഴിഞ്ഞാണ്‌ ഗര്‍ഭിണി ഡോക്ട റുടെ അടുത്തെത്തുന്നത്‌. നാട്ടുപതിച്ചികളുടെ നഖക്ഷതങ്ങള്‍ വീണ അവളുടെ ശരി രവും മനസ്സും ഒരുപോലെ ക്ഷീണിതമായിരുന്നു. ലേഡി ഡോക്ടര്‍ക്ക്‌ പ്രസവമെടുത്ത പരിചയം കുറവാണ്‌. അവര്‍ ആവതും (ശമിച്ചു. അവസാനം ശസ്രത്ര്രിയയിലൂടെ കുഞ്ഞി നെയും തള്ളയെയും വേര്‍പ്പെടുത്തി. കുഞ്ഞിന്റെ ജീവന്‍ നഷടപ്പെട്ടുവെങ്കിലും തള്ള രക്ഷപ്പെട്ടു. പക്ഷെ ആ സംഭവം ആ യുവഡോകടറെ വല്ലാതെ ബാധിച്ചു. ഗര്‍ഭവും പ്രസവവും വരുത്തുന്ന വിനകളെ അവര ഭയപ്പെട്ടു. ഇത്തരം വേദനാത്മകമായ ഒരു ജീവിതം വരിക്കാന്‍ താന്‍ തയ്യാറല്ല എന്ന്‌ അവര്‍ പ്രതിജ്ഞയെടുത്തു. പിന്നേയും നിര വധി പ്രസവങ്ങള്‍ അവരുടെ സാന്തിദ്ധൃത്തിരു നടന്നു. ഓരോ അമ്മമാരെയും അവര്‍ ഉപദേശിച്ചത്‌. “ഇനി പ്രസവിക്കരുത്‌ കേട്ടോ. എന്തിനാ ഈ ആരോഗ്യവും യാവവൃനവും സ്മയം നശിപ്പിക്കുന്നത്‌” എന്നാണ്‌. പലരും അവര്‍ക്ക്‌ വിവാഹമാലോചിച്ചു. (പ്രസവത്തെ ഭയന്ന്‌ അവര്‍ അതെല്ലാം നിരസിച്ചു. ഒരിക്കല്‍ ഒരു യുവതി ആശുപ്ര്തിയിലെത്തി. പ്രസ വത്തിനുശേഷം അവര്‍ പനി ബാധിച്ചു മരിച്ചു. വിജാതീയനെ സ്നേഹിച്ച്‌ വിവാഹം കഴിച്ച്‌ അവള്‍ കുടുംബത്തില്‍നിന്നും തിരസ്കൃതയായിരുന്നു. അവളുടെ ഭര്‍ത്താവാ കട്ട ജീവാുതമാര്‍ഗ്ഗം തേട! പട്ടാളക്കാരനായി മാറി യുദ്ധമുന്നണിയില്‍ എത്തിപ്പെടുവനാ ണ്‌. ഇപ്പോള്‍ അയാളെപ്പറ്റി വിവരമൊന്നുമില്ല. ഈ അവസ്ഥയില്‍ ആ അനാഥകുഞ്ഞിനെ സംരക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതയായി. കുഞ്ഞിന്റെ സാന്നിദ്ധ്യം ആ വനിതാ ഡോക്ടറുടെ മാതൃബോധം വളര്‍ത്തുന്നതും (കമേണ അവരുടെ ആത്മബന്ധം വര്‍ദ്ധി ക്കുന്നതും പിന്നീട യുദ്ധമുന്നണിയില്‍നിന തിരിച്ചുവന്ന കുട്ടിയുടെ അച്ഛന്‍ കുഞ്ഞിനെ തേടിയെത്തുന്നതുമാണ്‌ കഥയിലെ പ്രതിപാദ്യം. അച്ഛന്റെ കുടെ പോയ കുഞ്ഞിനെ നഷ്ടപ്പെടുന്നതിലൂടെ അവളുടെ മാതൃഹൃദയം സജീവമാവുകയും കുഞ്ഞിനുവേണ്ടി ജോലി രാജിവെച്ച്‌ പട്ടാളക്കാരന്റെ ഭാര്യയായി തീരുന്നിടത്ത്‌ കഥ അവസാനിക്കുകയും 208 ചെയ്യുന്നു. ഇരു കഥകളിലും മാതൃത്ധമാണ്‌ നിറഞ്ഞുനിരിക്കുന്നത്‌. രണ്ട്‌ കഥാപാഠ്രതങ്ങളും പ്രസവിച്ച്‌ അമ്മയാകുന്നവരല്ല. പേറെടുത്ത്‌ അമ്മയാകുന്നവരാണ്‌. പ്രസവിക്കുന്ന അമ്മ മാര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ചു രണ്ട സ്രതീകളിലൂടെ, മാറുന്ന കാലത്തിന്റെ ശാസ്ര്ത യുക്തികള്‍ വിമശേനവിധേയമാകുന്നു. കാരൂര്‍ നാടന്‍വയ്റ്റാട്ടിയുടെ യുക്തിബോധത്തില്‍നിന്നാണ്‌ മാതൃപുത്ൃബന്ധം മുതല്‍ രോഗചികിത്സവരെയുള്ള മുഴുവന്‍ കാര്യങ്ങളും വിലയിരുത്തുന്നത്‌. എത്ര കുഞ്ഞു ങ്ങളുണ്ടാകുന്നുവോ ആര്രയുംനല്ലത്‌ എന്ന്‌ അവര്‍വിശ്ചഖസിക്കുന്നു. സനേഹത്തെ തിരിച്ചു പ്രതീക്ഷിക്കുന്ന അമ്മയുടെ മനസ്സിനെയും ഒന്നനോടും മമതയില്ലാത്ത - വാങ്ങിയത്‌ നെക്കുറിച്ച്‌ ബോധമോ തിരിച്ചുകൊടുക്കാനുള്ള ബാദ്ധ്യൃതയോ ഇല്ലാത്ത - അഭൃസ്ത വിദ്ൃന്റെ മനോഭാവത്തെയും നാം കാണുന്നു. ആധുനിക വിദ്യാഭ്യാസം കിട്ടിയ ലേഡി ഡോക്ടറാകട്ടെ ഗര്‍ഭപാ്രം അടച്ചുപൂടി പ്രസവവേദനയില്‍നിന്നും (പ്സവദുരിതങ്ങളില്‍നിന്നും രക്ഷപ്പെടാമെന്ന്‌ വ്യാമോഹി ക്കുന്നു. സ്വയംവരിക്കുന്ന ഈ അനപതുത പ്രകൃതി നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നത്‌ വൈകിയാണെന്നുമാ്തം. സുക്ഷ്മതലത്തിലുള്ള അന്വേഷണത്തില്‍ പ്രസക്തമായ മറ്റൊരു നിഗമനത്തില്‍ കൂടി എത്തിച്ചേരാന്‍ കഴിയുന്നു. സ്ര്തീകളുടെ പ്രശ്നങ്ങള്‍ സ്രതീകള്‍ അനുഭവിക്കു കയും അനുഭവിപ്പിക്കുകയും ചെയ്യുന്ന അതേ തീരവതയില്‍ കൈകാര്യം ചെയ്യുന്നതിന്‌ നവോത്ഥാന കഥാകാരനുള്ള കഴിവ കാരൂര്‍ നമ്മെ ബോദ്ധയപ്പെടുത്തുന്നു. ഏതൊരു വ്യവസ്ഥയിലും മുല്യസങ്കല്‍പത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചില ഘടകങ്ങ ളുണ്ടെന്നും അവയിലൊന്ന്‌ മാതൃത്ധമാണെന്നും ഈ കഥകള്‍ നമ്മെ ബോദ്ധയപ്പെടു 209 ത്തുന്നു. കഥകളുടെ സുക്ഷമതാരതമും (പ്രസക്തമാകുന്നത്‌ പ്രതൃക്ഷത്തില്‍ പ്രകടമാകാത്ത ചില സവിശേഷതകള്‍ കണ്ടെത്തുന്നിടത്താണ്‌. * നന്ദികെട്ടവരുടെ ലോകം എന്നതാണ്‌ പുതിയ സാമുഹിക്രക്രമത്തെ കുറിച്ചുള്ള പ്രതൃക്ഷമായ വിലയിരുത്തല്‍ എന്നു കരുതാം. എന്നാല്‍ നങ്ങേല്‌ അമ്മുമ്മ ആഗ്രഹി ക്കുന്ന പ്രത്യുപകാരം സ്നേഹം മഠ്യതമാണ്‌. ഭാഗ്യനിഭോഗ്യങ്ങളെക്കുറിച്ചുള്ള ബോധം അവരുടെ “പരിമിതമായ ലോകത്ത്‌” ഒതുങ്ങിനില്‍ക്കുന്നതാണ്‌. അമ്മ മകനോട കാണി ക്കുന്ന “അധികാരം” വേര്‍തിരിച്ചു കാണിക്കുന്നതില്‍ സ്വാര്‍ത്ഥതയല്ല ത്യാഗമാണ്‌ പര ന്നൊഴുകുന്നത്‌. * ആധുനികശാസ്രതബോധത്തിനുമുമ്പില്‍ “നാണിച്ച്‌ നാക്കടഞ്ഞു നിന്നുപോയ്‌ നാടന്‍ശാസ്ത്രത്തെ ആ അവസ്ഥയിലെത്തിച്ചു ഘടകങ്ങള്‍ കാരുര്‍ കൃത്യമായി കാണി ച്ചുതരുന്നു. ആക്ഷേപങ്ങളിലൂടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും വയസ്സും പ്രായവും ശിക്ഷയായി കണക്കാക്കുകയും നനികാണിക്കാതെ തിരസ്കരിക്കുകയും ചെയ്യു MO) ആധുനികയുക്ത്‌ ബോധത്തിന്റെ പി൯ബലത്തില്‍നിന്നാണ്‌. * കാത്തിരിപ്പിന്റെ വൃത്ൃസ്തഭാവം രണ്ടു കഥകളിലും കാണാം. വരണമെന്നുള്ള കാത്തിരിപ്പും, വരരുതെന്നു കരുതുന്ന കാത്തിരിപ്പുമാണ്‌ കഥയിലെ വൃതൃസ്തതയെ അനുഭവപ്പെടുത്തുന്നത്‌. നങ്ങേലി അമ്മുമ്മ രാമച്രന്ദന്‍ വരുമെന്നും, സന്തോഷവാര്‍ത്ത തന്നെ കേള്‍പ്പിക്കുമെന്നും വിശ്ധസിക്കുന്നത്‌ തികച്ചും നിഷ്കളങകകമായാണ്‌. എന്നാല്‍ അവിവാഹിത എന്ന കഥയില്‍ “യാതൊരാപച്ഛങ്കയും ഉണ്ടാകാതെ വത്സരങ്ങശ അഞ്ചാറു ഷഴിഞ്ഞു” എന്ന സൂചനയില്‍ നിരവധി ആപത്തുകളെ കുറിചുള്ള ആശമംകള്‍ ഒളിച്ചു വച്ചിരിക്കുന്നു. 210 * അമ്മയും മകനും എന്ന സങ്കല്പത്തിലെ സാര്‍വ്വലാകികതയും സ്വാര്‍ത്ഥതയും ഒരുപോലെ കഥകള്‍ അനുഭവപ്പെടുത്തുന്നു. * വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം (1945) എന്ന കഥാസമാഹാരത്തിലെ ഉഐഷുളക്കുട്ടി എന്ന കഥ ഈ ആശയത്തിന്റെ മറുപുറത്തെയാണ്‌ കാണിക്കുന്നത്‌. പുരു ഷന്‍ സ്ര്തീയുടെ അവസ്ഥയെ നോക്കിക്കാണലാണ്‌ ആ കഥയില്‍ എങ്കില്‍ മാതൃപക്ഷ: ത്തുനിന്നാണ്‌ അന്തര്‍ജനവും കാരുരും രചന നിര്‍വൃഹിക്കുന്നത്‌. മനുഷ്യനെക്കുറിച്ചും മനുഷ്യയാവസ്ഥകളെക്കുറിച്ചും ഏറ്റവും ഗനരവമായി പിന്തി ക്കുകയും കര്‍മ്മനിരതനായ മനുഷ്യനെ ചിരതീകരിക്കുകയും ചെയ്ത നവോത്ഥാന കാല ഘട്ടത്തിലെ കഥകളിലെ, മുല്യവിചിന്തനം ഒരു നിശ്ചിത പരിധിയില്‍ ഒതുക്കാന്‍ പ്രയാ സമാണ്‌. കൂടുതരഃ പഠനങ്ങള്‍ക്കുള്ള സാദ്ധൂതകളാണ്‌ ഓരോ അസവേഷണവും ബോധു പ്പെടുത്തുന്നത്‌. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയുടെ സാഹിതൃരൂപങ്ങളായ നോവ ലിലും ചെറുകഥയിലും മലയാള വായനക്കാരന്‍ അനുഭവിക്കാന്‍ കഴിഞ്ഞ മനുഷ്യാവ സ്ഥയും, അറിയാന്‍ കഴിഞ്ഞ മുല്യസങ്കലപവും വൃതൃസ്തമാണ്‌. മൂല്യബോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വൃത്ൃസ്തമാകയാല്‍ ഓരോ സന്ദര്‍ഭത്തിലും മനുഷ്യന്റെ പ്രതികരണവും വൃത്ൃസ്തമായിതീരുന്നു. നോവലില്‍ ഒരു കഥാപാത്രത്തിന്റെ വളര്‍ച്ചയും കാലത്തിന്റെ വളര്‍ച്ചയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാകയാല്‍ മൂല്ൃസങ്കല്‍്പ ത്തിലെ പരിവര്‍ത്തനങ്ങള്‍ സ്വാഭാവികമാണെന ഒരു ധാരണ വായനക്കാരനിലുണ്ടാ കും. കാലത്തിനോട കലഹിക്കുന്ന കഥാപാത്രങ്ങള്‍ പോലും, ആ കാലത്തിന്റെ മൂല്യ ബോധത്തിന്‌ കീട്പ്പെടാ൯ നിര്‍ബന്ധിതരാകും. മുല്ൃവിചാരത്തേക്കാള്‍ ആകെയുള്ള മനുഷ്യവിചാരത്തിനാണ്‌ നോവലില്‍ സ്ഥാനം. നാടുവാഴിത്തത്തില്‍നിന്ന്‌ മുതലാ മിത്തവ്ൃയവസ്ഥയിലേക്കുള്ള പരിവരത്തനഷഘട്ടത്തിരു മലയാള കവിതയും വായനക്കാരു 213 മായി ചില ആശങ്കകള്‍ പങ്കുവെക്കുകയുണ്ടായി. കാവ്യയുക്തി സാമൂഹികയുക്തികളു മായി പൊരുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണെന്ന ഒരു വിശ്ചാസം സമൂഹത്തിലൂ ണ്ടായിരുനതിനാര൪ കവിതയിലെ മൂല്യവിചാരങ്ങള്‍ക്ക്‌ ജനസമ്മതി കുറവായിരുന്നു. ജീവിതത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തെ മുനനിര്‍ത്തി വ്യവസ്ഥയോടും അധി കാരത്തോടും നിയമങ്ങളോടുമുള്ള പ്രത്കരണങ്ങളെ അവതരപ്പിക്കാ൯ കഴിഞ്ഞതു കൊണ്ടുതന്നെ കഥയ്ക്ക്‌ വായനക്കാരില്‍ വിശ്വാസൃത വര്‍ദ്ധിച്ചു. കഥ മുന്നോട്ടുവെക്കുന്ന മൂല്യബോധത്തെ വായനക്കാരനു കൂടുതല്‍ ഗാരവത്തല്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ കാരൂരും ലളിതാംബികയും വളരെ ജാരഗതയോടെയാണ്‌ ഈ സാഹിതൃരുപത്തെ സമീപിച്ചത്‌. കഥയെഴുതുന്നതിനെക്കുറിച്ചുള്ള അവരുടെ സത്യവാ ങ്മൂലങ്ങള്‍ നവോത്ഥാന കഥാകൃത്തുകളുടെ പൊതുധാരണകളെയാണ്‌ പങ്കുവെക്കു ന്നത്‌. വിഭാവനം ചെയ്യുന്ന ഒരു സവിശേഷ സന്ദര്‍ഭത്തെ വെളിവാക്കുക, ജീവിതത്തിന്റെ ശക്തമായ നിമിഷത്തെ കാണിക്കുക, കാലത്തിരാനിന്നും ഒരു തുള്ള? കൈക്കുമ്പ്ളിലെ ടുത്തു കാണിക്കുക, പ്രതേക സംഭവത്തിന്റെ ഗുരുത്ധകോനദ്രം വെളിവാക്കുക എന്നിങ്ങനെ കഥാനിര്‍വചനത്തിലെ സങ്കല്‍പങ്ങള്‍ ഇവരുടെ രചനാബോധത്തെ സ്ധാധിനിച്ചിരുന്നു. മലയാളത്തിലെ ആദൃകാല ക്ഥാകൃത്തുക്കളോട ഇവര്‍ക്ക്‌ ആദരവുണ്ട്‌. സൂക്ഷ്മതയുടെ കലാരൂപമാണ്‌ ചെറുകഥ എന്ന അറിവും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തില്‍ താലപര്യം ഉണര്‍ത്തുന്നതിലാകണം ചെറുകഥ ;രദ്ധിക്കേണ്ടത്‌ എന്ന്‌ നവോത്ഥാനകാല ചെറുക്ഥാകൃത്തുകള്‍ കരുതി. യഥാരത്ഥേജ്‌വാതത്തിലെ പരിചിത സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിതന്നെ മുല്യവിമര്‍ശനത്തിലേക്ക്‌ ഇവര്‍ കടന്നുചെന്നു. നവോത്ഥാന കാലഘട്ടത്തിന്റെ മൂല്യൃപിന്തകളെ ഇവര്‍ പൂര്‍വധാരണകളുമായി താരതമ്യം ചെയ്യുന്നു. 212 മുന്‍കരുതലുകള്‍ എടുക്കേണ്ടുന്ന ചില സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന്‌ ഇവര്‍ കരുതുന്നു. നാടുവാഴിത്ത മുല്യര്രമത്തേയോ നവമുതലാളിത്ത മുല്ൃക്രമത്തേയോ ഇവര്‍ പൂ൪ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നില്ല. ഓരോ വൃവസ്ഥയ്ക്കും അതിന്റേതായ അധികാ രമനഃശാസ്യതമുണ്ടെന്നും തദനുസൃതമായ മൂല്യമാണ്‌ അവര്‍ പ്രചരിപ്പിക്കുകയെന്നും അതിരു ക്രേന്ദസ്ഥാനത്തു നില്‍ക്കുന്നത്‌ കേവലമനുഷ്യനല്ല അധികാരം കൈയാളുന്ന മനുഷ്യനാണ്‌ എന്നും ഇവര്‍ സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ (രമിച്ചു. അറിവും അധ്കാരവും തമ്മിലുള്ള ബന്ധം പ്രതൃക്ഷമെന്നതിനേക്കാള്‍ പരോ ക്ഷഷമായാണ്‌ അനുഭവപ്പെടുക എന്ന ആശയം ഇവര്‍ കഥകളിലൂടെ പങ്കുവെച്ചു. വിദൃകൊണ്ട പ്രബുദ്ധരാകുന്നവര്‍ ഏതുതരം പ്രബുദ്ധരതയാണ്‌ നേടിയത്‌ എന്ന കാര്യം പക്ഷപാതരഹിതമായി അസേഷിക്കണമെന്ന്‌ ഇവര്‍ കഥകളിലൂടെ ആവശ്യപ്പെട്ടു. നവോത്ഥാന കാലഘട്ടത്തിലെ മനുഷ്യവീക്ഷണത്തെ നവോത്ഥാനനനത്തര ബോധ ങ്ങളുമായി ചേര്‍ത്തുവെച്ച്‌ പരിശോധിക്കുമ്പോഴാണ്‌ കൃത്യമായി നിഗമനങ്ങളിലെത്താന്‍ കഴിയുക. 396 കേള്‍ക്കു ശേഷമുള്ള മലയാളകഥയിലെ പ്രവണതകളെയും മനുഷ്യസജം ല്പത്തെയും കുറിച്ച്‌ സാമാന്യമായി പരാമര്‍ശിച്ച്‌ നിഗമനങ്ങളിലെത്താനാണ്‌ അടുത്ത അദ്ധ്യായത്തില്‍ ശ്രമിക്കുന്നത്‌. 213 a) Bio. fs 1 ഏംഗല്‍സ്‌, ഫ്രെഡറിക : കുടുംബം, സ്വകാരൃസ്വത്ത്‌, ഭരണകുടം എന്നിവയുടെ ഉദ്ഭവം, പ്രോഗ്രസ്സ്‌ പബ്ലിഷേഴ്‌സ്‌, മോസ്‌കോ: 1980, പേജ്‌ 4 2, ലളിതാംബിക അത്തര്‍ജനം : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌ 1960, പേജ്‌ 35 3, ടാ. : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1960, പേജ്‌ 28-30 4. ടാ : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3960, പേട 40-41 8. കഥാകര്‍ത്രിയുടെ മവുപടി, കഥയെങ്കില്‍ കഥ എന്നിവയാണ്‌ ആ ലേഖനങ്ങള്‍ ആത്മ കഥയ്ക്കൊരാമുഖം എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 6. ലളിതാംബിക അന്തര്‍ജനം : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3960, പേജ്‌ 56 7. ലളിതാംബിക അന്തര്‍ജനം : തിരഞ്ഞെടുത്ത കഥകള്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1966, Gals? 28 8. ച്(ദരശേഖരന്‍ എം.ആര്‍. : ആത്തേമാരുടെ കഥകള്‍ (ലേ.), അന്തര്‍ജനം ഒരു പഠനം, അന്തര്‍ജനം ഷഷ്ഠൃബ്ദപൂര്‍ത്തി ആഘോഷ കമ്മിറ്റി, ടെ, പേജ്‌ 29 9. മൂഹമ്മദ്‌ എന്‍.പി. : മാനുഷ്യകം, കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേ ഷന്‍൯സ്‌, 1997, പേജ്‌ 25 30. ലളിതാംബിക അന്തര്‍ജനം : സീത മുതല്‍ സത്യവതി! വരെ, കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 1999 33. Neurnann Eric : The Origin and History of Consciousness, London: Princenton Uty Press, 1973, p. 54 2 Neumann Eric > = The Origin and History of Consciousness, London: Princenton Oty Press, 1973, p. 54 13. അംബികാഞ്ജലി, ആദത്തെ കഥകള്‍ (ഒഴു, മൂടുപടത്തില്‍ (1946), കാലത്തിന്റെ ഏടുകള്‍ (1949), കിളിവാതിലിലൂടെ (1950), കൊടുങ്കാറ്റില്‍നിന്ന്‌ (954), ശ്ാമബാലിക (395൮), കണ്ണിരിന്റെ പുഞ്ചിരി (155), ഇരുപത്‌ വര്‍ഷത്തിനുശേഷം (3956), അഗ്നിപു ഷ്പങ്ങള്‍ (1960, സതൃത്തിന്റെ സ്വരം (1963), തിരഞ്ഞെടുത്ത കഥകള്‍ (19686), വിശ്ച രൂപം (97, ധീരേന്ദു മഞ്ജുംദാരുടെ അമ്മ (1/ോ, പവി(തമോതിരം, തകര്‍ന്ന തലമു റ, കഥ എന്നിവയാണ്‌ അന്തര്‍ജനത്തിന്റെ ചെറുകഥാ സമാഹാരങ്ങള്‍. 4 Bachogen J.J. : Myth, religion and mother spirit, London: Routledge and Kegan, 1967, p. 75 214. 35, മാണികൃന്‍, കാട്ടുപുവ്‌ മുതലായ ക്കള്‍ 16. യാരര്താവസാനം, മൂടുപടത്തില്‍, പ്രതികാരദേവത, പ്രതിദ്ധനി എന്നി കഥകള്‍ 7 വിയലിസം, അവിവാഹിത, കുറ്റസമ്മതം എന്ന്‌ കഥകള്‍ 18. റിയലിസം, അവിവാഹിത, കുറ്റസമ്മതം എന്നീ കഥകള്‍ 19. കുറ്റസമ്മതം, ഇത്‌ ആശാസ്ൃമാണ്‌ എന്‌ കഥകള്‍ 20. കുറ്റസമ്മതം, ഇത്‌ ആശാസ്യമാണ്‌ എന്നീ കഥകള്‍ 24, കൊടുങ്കാറ്റില്‍പ്പെട്ട ഒരു ഇല, ഒളിവില്‍നിന്ന ഒളിവിലേക്ക്‌, അച്ചുന്റെ മകന്‍, മനുഷ്യന്‍ മൃഗമായപ്പോള്‍, ഗാന്ധിജിക്കു ശേഷം എന്ന്‌ കഥകള്‍ 22, പ്രഭാകരവാരൃര കെ.എം. : ഭാഷ, സാഹിത്യം, വിമര്‍ശനം, ഡോ. കെ.എം. പ്രഭാകരവാരൃരുടെ തെരഞ്ഞെടുത്ത ലേഖന ങ്ങള്‍, കോട്ടയം: കറന്റ്‌ ബുക്സ്‌, 2007, പേജ്‌ 151 23. തെരഞ്ഞെടുത്ത കഥകള്‍ (കാരൂര്‍ നീലകണ്ഠപിള്ള, 197, (ഒന്നാം ഭാഗം, പേജ്‌ 202 208) എന്ന കൃതിയില്‍ ഓട്ടുകോരികയും എന്ന കഥയും, തെരഞ്ഞെടുത്ത കഥകള്‍ (ലളിതാംബിക അന്തര്‍ജനം) 966, (പേജ്‌ 398-404) എന്ന കൃതിയില്‍ മനുഷ്യപുയതി എന്ന കഥയും ചേര്‍ത്തിട്ടുണ്ട്‌. 24. കാരൂരിന്റെ കഥകള്‍ ഒന്നാം ഭാഗം (കാരൂര്‍ നീലകണ്ഠപിള്ള, 1969, (പേജ്‌ 575-580) എനന കൃതിയില്‍ പൌണ്ടര്‍ പോത്തന്‍ എന്ന കഥയും, ധിരേന്ദു മജുംദാരുടെ അമ്മ (ലളി താംബിക അന്തര്‍ജനം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1978, പേജ്‌ 39-) എന്ന കൃതിയില്‍ ഓടക്കുഴലിന്റെ നാദം എന്ന കഥയും ചേര്‍ത്തിട്ടുണ്ട. 25. തെരഞ്ഞെടുത്ത കഥകള്‍ (കാരൂര്‍ നീലകണ്ഠപിള്ള), 1970, രണ്ടാംഭാഗം, പേജ്‌ 399 404) എന്ന കൃതിയില്‍ ഒടുവ്ലത്തെ മകന്‍ എന്ന കഥയും, തെരഞ്ഞെടുത്ത കഥകള്‍ (ലളിതാംബിക അന്തജേനം), 1960, (പേജ്‌ 80-97) എന കൃതിയില്‍ അവിവാഹിത എന്ന കഥയും ചേര്‍ത്തിട്ടുണ്ട. 26, 'ല്ധ്ല 3... : ‘The Travancore State Manual, Trivandrum: 1940, Vol. TTL, p. 705 27. പത്മരാജന൯ സി.എന൯. : (വിവ പൌനരസ്മത്വവാദം ത്രുവ്താംകുറില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റി്യുട, 2004, പേജ്‌ 26 28. പത്മരാജന൯ സി.എന്‍. : (വിവ പൌനരസ്മത്വവാദം ത്രുവ്താംകുറില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്ലൂട്ട്‌, 2001, പേജ്‌ 27 289. പത്മരാജന്‍ സി.എന്‍. : (വിവ പൌനരസമത്വവാദം ത്രുവതാംകുറഠില്‍, തിരുവനതപുരം: കേരള ഭാഷാ ഇനുസ്റ്ീറ്റ്യൂടട, 2001, പേജ്‌ 29 30. SadasivansS.N. : Administration and Social Development in Kerala, A Study in Administrative Sociology, New Delhi, 1988, p. 34 245 അദ്ധ്യായം ആറ്‌ പഥ, ആധുനുകതം, പ്രതിമാനവികരു ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്‌ അതിന കാലിക പ്രാധാനുമുണ്ടാ കുമ്പോഴും തുടരമ്വേഷണങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിത്ചം നല്‍കുമ്പോഴുമാണ്‌. സങ്കീരണ്ണ മായ സമസ്യകളെ സാധാരണ മനുഷ്യരക്കുപോലും നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയു മെന്ന ആത്മവിശ്വാസം നല്‍കാന്‍ പഠനങ്ങള്‍ക്കു സാധിക്കണം. ഭാഷയിലും സാഹിത്യ ത്തിലും നടക്കുന്ന പഠനങ്ങള്‍ സാംസ്കാരിക പഠനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. നവോത്ഥാനാനന്തര മലയാള ചെറുകഥയുടെ വികാസ പരിണാമങ്ങളും അവയില്‍ പ്രത്യയ കഷപ്പെടുന്ന മനുഷ്യനും അവന്റെ മൂല്ൃസങ്കല്പങ്ങളും പഠനവിധേയമാകുന്നത ഈ സന്ദര്‍ഭത്തിലാണ്‌. കലയും സംസ്കാരവും പരസ്പരാശ്രിതവും പരസ്പരപുരകവുമാണ്‌. ജീവിത ത്തിലുണ്ടാകുന്ന വീക്ഷണ വൃത്യാസങ്ങള്‍, ജിവിതരിത്യെയും അതു മെച്ചപ്പെടുന്ന തിനാവശ്യമായ സാധനസാമ്രഗികളെയും നിരന്തരം പുതുക്കാന്‍ നിര്‍ബന്ധിതമാക്കും. മനുഷ്യനു പ്രയോജനപ്പെടുന്ന ഏതൊരു വസ്തുവും നവീകരിക്കുമ്പോള്‍, നിര്‍മ്മിക്കു ന്നതിലും, കൈകാര്യം ചെയ്യുന്നതിലും സുക്ഷിക്കുന്നതിലുമുള്ള സാകരൃമാണ്‌ പ്രയോ ജനവാദിയായ മനുഷ്യന്‍ പരിഗണിക്കുന്നത്‌. കലയും മനുഷ്യനിര്‍മ്മിത വസതുവാക യാല്‍ കലയുടെ ആധുനികീകരണം സ്വാഭാവികമായും ഈ ലക്ഷ്യത്തിന്‌ മു൯തുക്കം നല്‍കുന്നു. എന്നാല്‍ മറ്റ നിര്‍മ്മിത വസ്തുക്കളിരല്‍നിന്ന്‌ കലാവസ്തു പല കാര്യങ്ങ ളിലും വൃത്യസ്ത പുലര്‍ത്തുന്നു. കലാനീര്‍മ്മിതി ഏറെ സങ്കീര്‍ണ്ണവും നീര്‍വചനാതീത വുമായ ഒരു പ്രക്രിയയാണ്‌. ഒരു ഉല്പന്നമെനന നിലയില്‍ കലയ്ക്കോ സാഹ്ത്ൃത്തിനോ എന്തെങ്കിലും അടിയന്തിരലക്ഷയം പുരത്തീകരിക്കാനില്ല. ലക്ഷ്യം പൂുര്‍ത്തീികതിച്ചാലും 216 അതിന്റെ ഫലം സമൂഹത്തില്‍ വ്യക്തിയില്‍ പ്രതൃക്ഷപ്പെടുന്നത്‌ വിദൂരഭാവിയില്‍ മാത്ര മായിരിക്കും. അതിനാല്‍ കലയിലെയും സാഹിത്യത്തിലെയും ആധുനികത നിരവധി പ്രച്ചകള്‍ക്കും നിരന്തര സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഇന്നും അപൂര്‍ണ്ണമായി നില നില്‍ക്കുന്നു. 6.4. ആധുനികതയും അഭിപ്രായഭേങ്ങേളും മലയാള സാഹിതൃത്തില്‍ ആധുനിക കാലഘട്ടം എന്നു വിവക്ഷിക്കുന്നത്‌ ഏതു കാലയളവിനെ കുറിച്ചാണ്‌ എന്ന കാരൃത്തില്‍ നിരൂപകന്മാര്‍ ഏകാഭിപ്രായക്കാരല്ല. മലയാളിയുടെചിന്തയെയും ജീവിതരീതിയെയും നിര്‍ണ്ണായകമായി സ്വാധീനിച്ച, പാശ്ചാത്യ വിദ്യാഭ്യാസവും ഭരണ സംവിധാനവും പ്രചാരത്തില്‍ വരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്ൃദശകങ്ങശ മുതരു മലയാള സാഹിതൃത്തിലെ ആധുനിക പ്രവണത കള്‍ ആരംഭിക്കുന്നു എന്നു വിശ്ചസിക്കുന്ന നിരൂപകന്മാര്‍ ഉണ്ട.' കവിതയില്‍ കാല്പനി കതയുടെ ഉദയവും ഭാഷാഗദ്ൃത്തിന്റെ വികാസവും നോവരഃ, കഥ തുടങ്ങിയ ആധു സക സാഹിത്ൃരൂപങ്ങള്‍ക്കുണ്ടായ വളരച്ചുയും ന്ധികാരൃതയും, സ്വന്തമായ ഒരു നിരൂ പണശൈലി രൂപംകൊണ്ടതും സാഹ്തൃത്തിലെ ഈ ആധുനികികരണത്തിന്റെ പ്രത്ൃ ക്ഷങ്ങളാണെന്്‌ ഇവര്‍ കരുതുന്നു. എന്നാല്‍ മറ്റ സാഹിത്യലോകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സാഹിതൃത്തില്‍ നിയോക്നാസിക്‌ രചനാരീതിയാണ്‌ ഈ കാലയ വിലും പ്രചാരത്തിലിരുന്നത്‌ എന്നതിനാല്‍ ഇതിനെ ആധുനകകാലമെനു പലരും കണക്കാക്കുന്നില്ല.” കാല്പനികതയുടെ ചരിര്രത്തില്‍പോലും പൂര്‍വകാല്പനികത എന്ന പ്രിഗണന മാ്രമാണ്‌ ഇവര്‍ ഈ കാലത്തിനു കൊടുക്കുന്നത്‌. കാല്പനിക (പ്രവണത കള്‍ ഭാവരൂപങ്ങളില്‍ (്രതൃക്ഷപ്പെട്ടുവെങ്കിലും, കവിമനസ്സ്‌ ക്ലാസിക കാവൃബിംബങ്ങ ളോടും നിയോക്ലാസിക്‌ രചനാനിയമങ്ങളോടും താല്പര്യം കാണിക്കുന്നതായിരുന്നു. 217 ഭാഷാഗദ്ൃത്തെ മാനകീകരിക്കാ൯ ആവശ്യമായ (ശ്രമങ്ങള്‍ നടന്നുവന്നിരുന്നുവെങ്ക്ലും ഗദൃരീതി സാര്‍വ്വതികമായിരുന്നില്ല. സാമൂഹൃശാസ്യതത്തില്‍ ആധുനികത സ്ന്ഞ്ജാ എന്ന പദം പാരമ്പരൃത്തിന്റെ (ഠലബ) നേര്‍വിപരീതമായ അവസ്ഥയെയാണ്‌ സൂപിപ്പി ക്കുന്നത്‌. പരമ്പരാഗത സാഹിത്യ വീക്ഷണങ്ങളില്‍നിന്ന്‌ വേറിട്ടുപോരാന്‍ താല്പര്യം കാണിക്കാതിരുന്നതിനാല്‍ ഈ കാലഘട്ടത്തെ ആധുനികമെന്്‌ കണക്കാക്കുന്നത്‌ Dall തമല്ല. 6.4.1, എല്ലാ ഓചിത്യങ്ങളും ഉയര്‍ന്നുവരുന്ന പശ്ചാത്തലങ്ങളിലൊസന്്‌ സാമൂഹൃയബോ ധമാണ്‌. അതിനാല്‍ ആധുനികത എന്ന വാക്ക്‌ കടന്നുവരുന്ന ചര്രതസാമൂഹിക പശ്ചാ തആഅലം വിശദീകരിക്കേണ്ടതുണ്ട്‌. ആധുനികം എന്ന്‌ അര്‍ത്ഥം വരുന്ന നറാിണെ എന്ന ഇംഗ്ലീഷ പദത്തിന്റെ നിരുക്തി അവ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌. ഈയിടെ QBS (recent/just NOW) എന്ന ആശയം വൃക്തമാക്കാനാണ്‌ ന എന്ന ലാറ്റിന്‍ വാക്ക്‌ നിലവില്‍ വന്നത്‌. എ.ഡി. ട-ാം നൂറ്റാണ്ടില്‍, മദ്ധ്യകാല ക്രൈസ്തവത അതിന്റെ നവീന തയെ സ്വയം വൃക്തമാക്കാനാണ്‌ സററിണ എന്ന വാക്ക്‌ ഉപയോഗിച്ചുതുടങ്ങിയത. പ്രാക്യൃ താരാധനാരിതികളിരുന്ന്നും വൃത്യാസപ്പെടട നവിീനരിത സ്വീകരിക്കുന്നതിനാല്‍ ക്രിസ്തുമതം ആധുനികമാണെന്ന്‌ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മധ്യകാല ക്രൈസ്ത വതയെ നിഷേധിക്കുമ്പോഴും, ക്രൈസ്തവതയെ പുതിയ അര്‍ത്ഥത്തില്‍ വളര്‍ത്തികൊ ണ്ടുവരുമ്പോഴും എല്ലാം, അതത്‌ സന്ദര്‍ഭങ്ങള്‍ അവയെ സ്വയം പരിചയപ്പെടുത്തിയത്‌ നഡ്ണ എന്നാണ്‌. സമൂഹത്തിലെ വികാസപരിണാമങ്ങളെ നിര്‍ദ്ധാരണം ചെയ്യാന്‍ ഈ വാക്ക ആദയമായി ഉപയോഗിക്കുന്നതും പാശ്ചാതൃചര്രതകാരയാരാണ്‌. പാരമ്പരൃത്തെ തകര്‍ത്ത്‌ പുതിയ സാമൂഹികാവസ്ഥ ഉയര്‍ന്നുവരുമ്പോള്‍, അതിനെ പരിചയപ്പെടുത്താ നാണ്‌ ചരിതം ഈ വാക്ക്‌ ഉപയോഗിച്ചുവന്നത്‌. മദ്ധ്യകാല യൂറോപ്പില്‍ നിലനിന്നിരുന്ന നാടുവാഴിത്ത വ്യവസ്ഥയിലെ ആഭ്ൃയന്തരവൈരുദ്ധ്യങ്ങളിരുനിന്നും സ്വയം ഉയരന്നുവന 216 ഒരു മദ്ധ്യവര്‍ഗ്ഗം തങ്ങളുടെ മാത്രം ശക്തികൊണ്ട്‌ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും നേതൃനിരയിലേക്ക്‌ കടന്നുവന്നതാണ്‌ യൂറോപ്പിന്റെ ആധുനികീകരണമായി ചരിര്രം വിലയിരുത്തുന്നത്‌.” ഒരു ബാഹൃഘടകത്തിന്റെയും ചേരുവ ഈ പരിവര്‍ത്തനത്തില്‍ ഇച്ച. എന്നാരു ഭാരതീയവും വിശിഷ്യാ കേരളിയവുമായ പശ്ചാത്തലത്തില്‍, ആധുനി കീകരണം എന്ന കാഴ്ചപ്പാട തന്നെ പാശ്ചാത്യ കൊളോണിയല്‍ ബന്ധങ്ങളില്‍നിന്‌ കടന്നുവരുന്നതാണ്‌. നിര്‍ബന്ധിതമായ സാഹചര്യങ്ങളാല്‍ ബാഹൃഘടനയില്‍ മാറു മ്പോഴും ആന്തരികഘടനയില്‍ മാറാന്‍ കഴിയാത്ത ചാര്‍ച്ചാകൂട്ടങ്ങളാണ്‌ (ഠെ ട്വ ഇട) ഇന്ത്യന്‍ അവസ്ഥയില്‍ നിലനില്‍ക്കുന്നത്‌. ജാതിപരമായ അഭിജാത്രകമം വയല ടമ) മതത്തിന്റെ പ്രതൃയശാസ്ര്രമായി വര്‍ത്തിച്ച ഇന്ത്യന്‍ സാമൂഹൃഘടനയില്‍ പാശ്ചാത്യ കൊളോണിയല്‍ സങ്കംല്പമുണ്ടാക്കിയ “ആധുനികത” എന്ന ആശയത്തിലെ പാരമ്പര്യനിഷേധം നസ്ധികാര്യമായില്ല. ജനനാ ഉടമകളും അടിമകളുമായി! വേരതീരിയുന്ന ഒരു ക്ലാസിക്‌ സമൂഹവും അടിയായ്മയിലധിഷഠിതമായ ഒരു ഫ്യൂഡല്‍ സമൂഹവും, വളര്‍ത്തിയെടുത്ത മാനസികബോധത്തെ മാറ്റുന്നതിനോ അവിടെ നവീനമായ ഒരു ബോധത്തെ സ്ഥാപിക്കുന്നതിനോ ആധുനികതാസങ്കലപം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോജനപ്പെട്ടില്ല.* പാശ്ചാത്യാധിനിവേശമാണ്‌ ഇന്തയന്‍ സമ്പദ്ഘടനയെ ലോകസമ്പ്ഘടനയുമായി ബന്ധിപ്പിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന എന്നു വാക്കുതന്നെ അആപ്രസക്തമാകുന്നവിധം പ്രാദേശികനാടുവാഴിത്തസാമ്പത്തികൃകമമാണ്‌ ഇന്ത്യയില്‍ നിലനിന്നത്‌. ബ്രിട്ടീഷുകാര്‍ നിയമങ്ങള്‍കൊണ്ടും നയോപായങ്ങള്‍കൊണ്ടും ദേശീയതാസങ്കല്പം സൃഷ്ടിച്ച ശേഷമാണ്‌ ഇന്തയ൯ സസ്പഘേടന രൂപംകൊള്ളുന്നത്‌. ഇതിനെ ലോകസമ്പദ്ഘടനയു മായ്‌! ബന്ധിപ്പിച്ചതോടെ, പര്മാതമായി വളര്‍ന്നുവന്ന ഇന്ത്യന്‍ മൂലധനശക്തികള്‍ പ്രതി സന്ധിയിലായി. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ വലിയൊരു ഭാഗം (€്രിട്ട 219 നിലേക്ക്‌ മാറ്റുക എന്ന സ്ഥിതിയാണ്‌ ഇതുകാരണം ഉണ്ടായത്‌. അതിനാല്‍ ഇന്ത്യയിലെ മദ്ധ്ൃവര്‍ഗ്ഗം, ഇത്തരമൊരു സാമ്പത്തികബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല. വ്യവസായസംരഭങ്ങള്‍ തുടങ്ങാനാവശൃയമായ മൂലധന രൂപിക രണം (ല്ല ഡാഠസസിദേബ തദ്ദേശീയമായി നടക്കാത്തതുകൊണ്ടും, നൂതന ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താതുകൊണ്ടും ഒരു വൃവസായ സംസ്കാരവും മുത ലാളിത്തഡ്യവസ്ഥയും ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്‌ വളരെ താമസിച്ചാണ്‌. സാമ്പത്തിക മായ അടിത്തറയും സാമൂഹികമായ ഉപരിഘടനയും പരസ്പരാശ്രിതമാകയാല്‍ ജന്ത്യ യില്‍ “ആധുനികത എന്ന സങ്കല്‍പം വളരെ മന്ദഗതിയിലാണ്‌ സ്വാംശീകരിക്കപ്പെട്ടത്‌. സാമൂഹിക രാഷ്ര്ര്യരംഗത്തെ ഈ സ്ഥിതി ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും നില നില്‍ക്കുന്നതിനാല്‍ “ആധുനികത” എന്ന സംപ്രതൃയത്തിന്‌ ഇന്ത്യന്‍ അവസ്ഥയിലുള്ള അരര്‍ത്ഥസങ്കല്‍പം വൃത്ൃയസ്തമാണ്‌. 6.3.2. പുരോഗതി” എന്നും പരിഷ്കാര മെന്നും ആധുനികതയോടൊപ്പം ഉപയോഗി ക്കുന്ന മറ്റ രണ്ട്‌ വാക്കുകളാണ്‌. അളന്നു തിട്ടപ്പെടുത്താന്‍ കഴിയുന്ന രേഖീയമായ വളര്‍ച്ച യാണ്‌ പുരോഗതി അര്‍ത്ഥമാക്കുന്നത്‌. പപാചീന ഗ്രീസില്‍ മുഖ്യെവിജ്ഞാനധാരകള്‍ളള്‍ി ലൊന്നോയി കണക്കാക്കിയിരുന്നത്‌ ഗണിതമാണ്‌. ജ്യാമിതിയെ അടിസ്ഥാനാക്കിയാണ്‌ അവര്‍ കാര്യകാരണങ്ങളെ വിലയിരുത്തിയത്‌. ഇന്ത്യന്‍ ചിന്ത ആസ്ഥാനത്ത്‌ ഭാഷയ്ക്കാണ്‌ പ്രാധാന്യം നല്‍കിയത്‌. പാശ്ചാത്യ ചിന്താധാരയുടെ പ്രഭവകേന്ദമായ ഗ്രീസിന്റെ പാത യിലൂടെയാണ്‌ പാശ്ചാത്ൃബോധം മുന്നേറുന്നത്‌. കാലസങ്കല്പത്തിലും ഈ വൃത്യാസം കാണാം. കാലം രേഖീയമായി സഞ്ചരിക്കുന്നു എന്നു പാശ്ചാത്യരും കാലഗതിക്ക്‌ ഒരു പച്്ര്രികതയുണ്ടെന്ന ഭാരതീയരും വിശ്ചസിക്കുന്നു. അതുകൊണ്ട്‌ പുരോഗതി - വളര്‍ച്ച എന്നതാണ്‌ പാശ്ചാത്യ നിഗമനമെങ്കില്‍, ഭാരതീയര്‍ വളര്‍ച്ചുയെന്നതുകൊണ്ട്‌ ഉദ്ദേശിക്കു ന്ന൪ ഗുണപരമായ മാറ്റമാണ്‌. കാലം മുന്നോട്ടു പോകുന്നതിലെ കേവല പുരോഗതിയെ 2240 ഭാരതീയ ചിന്ത ലക്ഷ്യം വയ്ക്കുന്നില്ല. പരിഷകാരം എന്ന വാക്ക്‌ ആധുനികതയുടെ പ്രതൃക്ഷപ്പെടല്‍' ഏന്ന അര്‍ത്ഥ ത്തില്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ പ്രതൃക്ഷികരണങ്ങളല്ല, അതിന്‌ ആസ്പദമായി വര്‍ത്തിക്കുന്ന ആന്തരസ്രോതസ്സുകളാണ്‌ പ്രവണതകളെ മനസ്സിലാക്കുന്നതിനായി വിശ കലനം ചെയ്യേണ്ടത്‌. രചനയിലും സംവേദനത്തിലും പരിവരത്തേനം സൃഷ്ടിക്കാന്‍ ഇട യാക്കിയ മാനസികഘടനയാണ്‌ ആധുനികതാപഠനത്തില്‍ പ്രധാനം. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെയുള്ള കേരളീയസമൂഹം മേല്പറഞ്ഞ സാമൂഹികസായത്തികപശ്ചാത്തലത്തില്‍ ന്ലകൊള്ളുന്നതായിരുന്നു. സാഹ്ത്ൃത്തില്‍ പുരോഗതി അനുഭവപ്പെട്ടുവെട്ലും അതിനെ നിയ്യുന്രിച്ചിരുന്ന ചിന്താധാരകള്‍ സാഹി തൃവിമര്‍ശനത്തിലെ ആധുനികതാ സങ്കലപത്തില്‍ പെട്ടവയായിരുന്നില്ല. രൂപഭാവങ്ങള്‍ പരിഷകരിച്ചുവെങ്കിലും അതിനു പ്രേരിപ്പിച്ച ഘടകങ്ങള്‍ ആധുനികമെന്നു വിശേഷി പ്പിക്കാ൯ കഴിയുന്നവയായിരുന്നില്ല. ഇക്കാരണങ്ങളാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുണ്ടായ കലാസാഹിത്യ പരിണാമങ്ങളെ ഈ പ്രബന്ധം ആധുനികമെന്ന്‌ കരുതുന്നില്ല. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലുണ്ടായ മനുഷ്യാനുകൂല പരിവരത്ത നങ്ങള്‍ സാഹിതൃമണ്ഡലങ്ങളിലേക്കും വ്യാപിച്ചു എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ പ്രത്യേകത. 5.2. ആധുനികതാ സജംല്പം: പാശ്ചോതു/യുറോഫ്യന്‍ സാഹിതുത്തില്‍ ചരിര്തപരമായ കാരണങ്ങളാല്‍ സാമൂഹിക പ്രതിഭാസങ്ങളെ വിശകലനം ച്ചെയ്യു സ്പോശ പാശ്ചാത്യയുക്തിയുടെ സ്വാധിനം അനുഭവപ്പെടുന്നു. കോളനികരണത്തിന്െ ഭാഗമായി അവര്‍ സൃഷ്ടിച്ച മാനസികമായ അടിമ മനോഭാവം ഇത്തരം വിശകലന ങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. കലാസാഹിത്യ പഠനങ്ങളിലും ഇത്തരം സന്ദര്‍ഭ 221 ങ്ങള്‍ സാധാരണമാണ്‌. കലാസാഹിത്യ, ചര്‍ച്ചകളിലെ ആധുനികതാ സങ്കല്പവും ഇതി നാല്‍ പാശ്ചാതൃസങ്കലപനങ്ങളുമായി ബന്ധപ്പെടിരിക്കുന്നു. ഇംഗ്ലണ്ടില്‍ വിക്ടോറിയന്‍ കാലഘട്ടം അവസാനിച്ചുതു മുതരതു ആരംഭിച്ച്‌ നവീന പ്രവണതകളെ ആധുന്്കത എന്ന പദംകൊണ്ട്‌ അര്‍ത്ഥമാക്കുന്നവരുണ്ട്‌.൦ പാശ്ചാതു (്രബുദ്ധതയില്‍നിന്ന്‌ ആരം ച്ച്‌ ഒരു ആഗോളപദ്ധതിയുടെ തുടര്‍ച്ചയാണ്‌ ആധുനികത എന്നും ഇവര്‍ വിശ്ചധസിക്കു ന്നു. യുക്തിക്ക്‌ നിരക്കാത്ത വിശ്ചാസ്പപമാണങ്ങള്‍ ഉപേക്ഷിച്ച്‌, പകരം ശാസ്ത്രയുക്തി യിലധിഷ്ഠിതമായ ചിന്ത കടനുവന്നതാണ്‌ പാശ്ചാത്യ (പ്രബുദ്ധതയുടെ ഒരു വശം. അതിന്റെ തുടര്‍ച്ച ഏന്ന നിലയില്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ര്രം കൂടുതല്‍ മുന്നേറി. ക്വാണ്ടം തിയറിയുടെ (സ്ത്ധന ഗജ ആവിര്‍ഭാവം ന്യൂക്ലിയര്‍ ഫിസിക്സിന്റെ ലോകം വികസിതമാക്കി. യുറേനിയം വേരതരിച്ചെടുക്കാന്‍ കഴിഞ്ഞതും ഈ കാലയള വിലാണ്‌. സിശ്മണ്ട്‌ ഫ്രോയിഡിന്റെ മനഃശാസ്ര്രവിമര്‍ശനപദ്ധതിക്ക്‌ അംഗീകാരം കിട്ടി യത്‌ ഈ കാലഘട്ടത്തിലാണ്‌. സര്‍റിയലിസം, എക്സ്പ്രഷനിസം, റഷ്യന്‍ ഫോര്‍മലിസം തുടങ്ങിയ കലാപ്രസ്ഥാനങ്ങള്‍ ഈ കാലഘടുത്തിരു (പ്രചാരം നേടി. ദൃശ്യകല, സംഗീ തം, വാസ്തുവിദ്യ തുടങ്ങിയ മറ്റു കലകളിലും വലിയ മാറ്റങ്ങളാണ്‌ സംഭവിച്ചത്‌. സാഹി തൃത്തില്‍ ടി.എസ്‌. എലിയട്ട, എസപാണ്ട്‌, റെയ്നര്‍ മറിയറില്‍ക്കെ, തുടങ്ങിയ കവി കളും ജെയിംസ്‌ ജോയ്സ്‌, (ഫ്രാന്‍സ്‌ കാഫ്‌കെ, മാര്‍ഷല്‍ (പുസ്ത, വര്‍ജീനിയ വുള്‍ഫ്‌ തുടങ്ങിയ നോവലിസ്റ്റുകളും നടത്തിയ രചനകള്‍ പാശ്ചാത്യാധുന്കതയുടെ വീളംബ രങ്ങളായി മാറ്‌. പാശ്ചാത്യ സാഹിത്യത്തിലെ ആധുനികത ചര്‍ച്ചാവിഷയമായിത്തീരുന്നത്‌ താഴെ പറയുന്ന കാരണങ്ങളാലാണ്‌. * സാമൂഹികപരതയേക്കാള്‍ വുൃക്തിപരതയ്ക്ക്‌ രചനയിരു കിട്ടിയ സ്ഥാനം. 222 * കാണേണ്ടതിനെക്കുറ്ച്ചുള്ള മു൯ന്‍ധാരണകളെ ഇല്ലാതാക്കി. ഏതു പ്രകാരത്തി ലാണ്‌ കാണേണ്ടത്‌ എന്നതിനെക്കുറിച്ചാണ്‌ കലാകാരന്‍ ചിന്തിക്കേണ്ടത്‌ എന്ന്‌ നിർദ്ദേ ശിച്ചു. * വസ്തുനിഷ്ഠതയാണ്‌ കൃതിയുടെ ജീവന്‍ എന്ന പരമ്പരാഗരു ധാരണ നിഷേ ധിച്ചു. * എല്ലായിടത്തും ആഖ്യാതാവിന്യെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന പിടിവാശി ഉപേ ക്ഷിച്ചു. നിശ്ചിതമായ ഒരു വീക്ഷണസ്ഥാനത്തുനിന്‌ കൃത്യമായി പ്രവഹിക്കുന്ന ധാര്‍മിക ന്ലപാടുകളുടെ സ്രോതസ്സായിരിക്കണം സാഹിത്യകൃതി ഏന്ന ധാരണയെ പൂര്‍ണ്ണ മായും തള്ളിക്കളഞ്ഞു. * രചനകള്‍ക്ക്‌ രൂപദാര്‍ഡ്യം വേണമെന്ന കാഴ്ചപ്പാട ഉപേക്ഷിക്കുകയും ശിഥീല രുപങ്ങള്‍ക്കു പ്രാമുഖ്യം ലഭിക്കുകയും ചെയ്തു. പാശ്ചാത്യാധുനിക പ്രവണതകള്‍ 980കേളോടുകൂടി പുതിയ മറ്റ പ്രവണതകള്‍ക്ക്‌ വഴിമാവ. കേരളീയ പരിസരത്തിരു പാശ്ചാത്യ സാഹിത്യത്തിലെ ആധുനിക പ്രവണത കള്‍ സ്വാധീനം ചെലുത്തുന്നത്‌ 960കള്‍ മുതല്‍ക്കാണ്‌. എന്നാല്‍ ആധുനികതയെ സ്വീക രിക്കാന്‍ തയ്യാറായ ഒരു മാനസികാന്തരിക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നത്‌ കേരളീയ നവോ ത്ഥാനമാണ്‌. 6.2.3. സാഹിത്യ (പവണതകളെ ഒരു നിശ്ചിത സമയപരിധിയിരം പരിമ്തപ്പ്ടുത്താ൯ പ്ല കാരണങ്ങളാല്‍ കഴിയുകയില്ല. പരിര്തത്തില്‍ കാലനിര്‍ണ്ണയം ചെയ്യുന്നതിന്‌ സാദ്ധ്യ തകള്‍ ഏറെയുണ്ടെങ്കില്‍, സാഹിതൃത്തില്‍ ഓരോ കാലഘട്ടവും അത്ഭുതപ്പെടുത്തുന്ന ” രം ൨ ഒരു പുതിയ അറിവിനേയും അനുഭവത്തേയും സമ്മാനിക്കുന്നു. അറിവിന്റേയും അനു ഭവത്തിന്റേയും ഒരു സവിശേഷഘട്ടത്തിലാണ്‌ ആ പ്രവണതയെ നാം വേര്‍തിരിച്ച്‌ മന 223 സ്സ്റ്ലാക്കുന്നത്‌. കേരളീയ നവോത്ഥാനം, ആധുനിക പ്രവണതകളെ സ്വ്‌കരിക്കാനു കഴിയുന്ന വിധം മലയാളിയെ ചിട്ടടപ്പുടുത്തിയത്‌ ശ്രദ്ധേയമായ വിധത്തിലാണ്‌. HITS IDA! ചിന്തിക്കാന്‍ കഴിയുന്ന വിധം യുക്തിബോധത്തെ വളര്‍ത്തി. ഉദാ രമാനവികതയെ പ്രചരിപ്പിച്ച മനുഷ്യവിശ്വാസവും സ്രയേഹവും വളര്‍ത്തി. ഭാവനാംശ ത്തിനു പ്രാധാന്യമുള്ള കാല്പനികത സാഹിതൃത്തില്‍: പരിചയപ്പെടുത്തി. പുരോഗതി എന സങ്കല്‍പം സാമുഹിക ജീവിതത്തിലും വൃക്തിജീവിതത്തിലും വളര്‍ത്തി. വികസ നമെന്ന ആശയം തൊടടറിയാവുന്ന വിധം അടുത്തെത്തിച്ചു. ഈ നവോത്ഥാന ചിന്താ ധാരയാല്‍ സ്വാധിനിക്കുപ്പെട്ട ഏഴുത്തുകാരാണ്‌ മലയാള സാഹിത്യത്തിലെ ആധുനിക തയ്ക്ക്‌ തുടക്കം കുറിച്ചത്‌. 6.2.2. കേരളീയ നവോത്ഥാനം, പാശ്ചാത്യ കൊള്ലോണിയല്‍ താല്പര്യങ്ങളുടെ കൂടി സമ്മിശ്രമാണെന്ന്‌ ഈ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ട. കൊളോണിയല്‍ കാലഘ ടുത്തില്‍ ജനിച്ച്‌ ഈ എഴുത്തുകാര്‍ സ്വാത്രന്ത്യാനന്തര ഭാരതത്തിലും രചനകളിലേര്‍പ്പെ ടുവെങ്ക്ലും അവരുടെ രചനാചിന്തയെ മുഖ്യമായും സ്വാധീനിച്ചത്‌, കൊളോണിയര വിദ്യാഭ്യാസവും നവോത്ഥാനചിന്തയുമായിരുന്നു. സ്ധാത്രുത്യൃം നേടിയ ശേഷവും പാശ്ചാ ത്യാഭിമുഖ്യമാണ്‌ ഭാരതത്തിന്റെ മിക്കു രംഗങ്ങളിലും പ്രതൃക്ഷപ്പെട്ടത്‌. പാശ്ചാതൃസാ ഹിത്ൃത്തിലെ പല ചിന്താധാരകളും അതിനുശേഷവും ഭാരതീയചിന്തയില്‍ ഇടം നേടി. പാശ്ചാത്യാധുനികതയുടെ പിതീയഘട്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന “നിഷേധ്പപവണ തകശ്‌' ഉള്‍പ്പെടെ മലയാള സാഹിതൃത്തിലേക്ക്‌ ആധുനിക പ്രവണതകള്‍ കടന്നുവരൂ ന്നത്‌ 196കേളിലാണ്‌. പാശ്ചാത്യ നാടുകളില്‍ ആധുനികത സജീവമായതിന്റെ പശ്ചാ ത്തലം കുടി വിശദികരിക്കേണ്ടതുണ്ട്‌. 224 6.2.3. ഫ്രഞ്ച! ദാര്‍ശനികനും സാഹിത്യ വിമര്‍ശകനുമായ മിഷേല്‍ ഫുക്കോ റദധ്ലല്‍ 1സമ്ധ0 ദി ഓര്‍ഡര്‍ ഓഫ്‌ തിംഗ്സ്‌ ൦ വ വ്‌ മള) എന്ന കൃതിയില്‍ ദാര്‍ശനിക ചരിത്രത്തെ അപ്രഗഥനവിധേയമാക്കിയിട്ടുണ്ട്‌. 16-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ 8-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള നവോത്ഥാന കാലഘട്ടത്തെ അദ്ദേഹം 'ക്ലാസിക്കത്‌ എന്നാണ്‌ വിശേഷിപ്പിച്ചത്‌. 9-൦ നൂറ്റാണ്ടിന്റെ തുടക്കും മുതല്‍ 20-ം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആധുനികയുക്തിയുടെഘട്ടമാണെന്ന്‌ അദേഹം സമരത്ഥിക്കുന്നു. നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തില്‍ സാദൃശ്ൃത്തെ ണം) മു൯നിരത്തി ലോകത്തെയും വസ്തുക്കളെയും (ക്രമപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിച്ചു. വൃതിരേക (വി ബുദ്ധ്യാ തിരിച്ചറിയാനാണ്‌ ക്ലാസിക്‌ കാലഘട്ടം ശ്രമിച്ചത്‌. ആധുനികഘടുത്തില്‍ സൂക്ഷമവും യുക്തിസഹവുമായി വിലയിരുത്തുക എന്ന GedOnawMiad oomarmeismow Corzanic ട്സ്േ വേര്‍തിരിച്ച്‌ പരിശോധിക്കാനാരംഭിച്ചു.” ഭാഷാപഠനത്തിലും വൃവഹാരത്തിലും ഇതിന്റെ സ്വാധീനം കടന്നുവന്നു. ആധുനികതയുടെ കാലഘട്ടത്തില്‍ പ്രശസ്ത ഭാഷാശാസ്രത പണ്ഡിതനായ ഫെര്‍ഡിനാന്റ്‌ ഡി സൊസ്സുര്‍ സ്ഥാ ൦ കദ്ധബ - 3557-1913) മുന്നോട്ടുവച്ചു ആശയങ്ങളാണ്‌ ഘടനാവാദം (സേവ എന്ന പേരില്‍ ഭാഷാവിജഞാനീയത്തിലും സാഹിതൃവിമര്‍ശന സിദ്ധാത്തങ്ങളിലും സ്ഥാനം നേടിയ ത്‌. ഭാഷയെന്നാല്‍ ഒരു ചിഹസ്രമ്പദായം (ഈ ഒരണ) ആണെന്ന അദ്ദേഹത്തിന്റെ ആശ യവും, തുടര്‍ന്നുള്ള നിരീക്ഷണങ്ങളും വ്യാപകമായി അംഗീകാരം നേടി. കോഴ്‌സ്‌ ദ ലിംഗ്വിസ്റ്റിക amos (Course De Linguistic ലായ എന്ന പ്രബന്ധം ടര പ്രസിദ്ധീ കൃതമായതോടെ ഭാഷയെ സംബന്ധിച്ചുള്ള ഏതൊരു സംവാദത്തിലും പുത്യ ഉപ ദര്‍ശനങ്ങള്‍ ഉയര്‍ന്നുവരാനാരംഭിച്ചു. വാക്കിനുമേല്‍്‌, അര്‍ത്ഥം അടിച്ചേല്‍പ്പിക്കപ്പെടുക യാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം സാഹിതൃപഠനത്തില്‍നിന്ന്‌ ഭാഷാഡ്യവഹാ രത്തെ വേര്‍തിരിക്കുന്നതില്‍ കാണിക്കേണ്ടുന്ന നിഷ്കര്‍ഷ ഓര്‍മ്മിപ്പിച്ചു. ഭാഷാശാസ്ത്ര 225 ത്തില്‍, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സി.എസ്‌. പിയേഴ്സത്തെ തുടങ്ങി പണ്ഡിത ന്മാരും പ്രാഗ്‌ ലിംഗിസ്റ്റ്‌ക്‌ സര്‍ക്കിള്‍ (The Prague Linguistic Circle) amor Manjud 000 animMiacmoged (Genewa School of Phenomonology) O)Seslay TUN IMSIBB)o റഷ്യന്‍ ഫോര്‍മലിസ്റ്റുകളെ പോലെയുള്ള സംഘടനകളും മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ നരവംശശാസ്രതജ്ഞന്‍ കൂടിയായ ക്ലാഡ്‌ ലെവി സ്്‌ദ്രോസ്‌ ഘടനാവാദത്തെ സാഹിത്യ പഠനത്തില്‍ സമരത്ഥമായി പ്രയോജനപ്പെടുത്തി. കൃതിയെയും കര്‍ത്താവിനെയും ദര്‍ശ നത്തെയും കുറിച്ച്‌ മുന്‍വിധിയോടെ നടത്തുന്ന നിരീക്ഷണങ്ങളാണ്‌ സാഹിത്ൃവിമര്‍ശ നത്തിന്റെ ഉപലബ്ധി എന്ന കാട്ചപ്പാട തീര്‍ത്തും ഇല്ലാതായി. സാഹിതൃത്ത്ലെയും കലയിലെയും ആധുന്കതഘട്ടം പാശ്ചാത്യനാടുകളിലെ സാമുഹ്ൃമണ്ഡലങ്ങളിരു നിര വധി ചലനങ്ങള്‍ സൃഷ്ടിച്ചു. 6.2.4. പാശ്ചാത്ൃനാടുകളില്‍ രണ്ടാംലോകമഹായുദ്ധം ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മുതലാളിത്ത ശക്തിബന്ധങ്ങളില്‍ മാറ്റം വന്നതോടെ പാശ്ചാത്ൃപിന്ത യൂടെ ക്രേന്രസ്ഥാനം അമേരിക്കുയായി മാറി. അധീശത്വം വഹിച്ചിരുന്ന പാശ്ചാത്യനാടു കള്‍ക്ക്‌ നാമമഠ്യതമായെങ്കിലും ഉണ്ടായിരുന്ന ഭൂതകാല സാംസ്കാരിക മഹത്ധം അമേരി ക്കക്ക്‌ അവകാശപ്പെടാനില്ലായിരുന്നു. വര്‍ത്തമാനകാലം മാര്രമാണ്‌ സത്യമെന്ന്‌ അമേ രിക്കന്‍ ഐക്യനാടുകള്‍ സ്വയം വിശ്ധസിക്കുകയും മറ്റുള്ളവരെ വിശ്ചസിപ്പിക്കാന്‍ ശ്രമി ക്കുകയും ചെയ്തു. ശ്രീസിന്റെ മഹത്വവും പ്രാചീന റോമാസാ്മാജൃത്തിന്റെ പൈത്ൃ കവും അവകാശപ്പെടാനുള്ള ഇറ്റലി, ജര്‍മ്മനി, ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ക്കും അതിനു മുമ്പുതന്നെ ഭുതകാലത്തോട അപ്രിയം തോന്നിയിരുന്നു. യുദ്ധവും അധിനി വേശവും അധികാരകൈമാറ്റവും പല രീതിയില്‍ ആവരത്തിക്കപ്പെട്ട കിഴക്കന്‍ യൂറോ പ്പില്‍, സങംരസംസ്കാരത്തിന്റേതായ അന്തരീക്ഷം നിലവില്‍വന്നു. മഹായുദ്ധങ്ങളുടെ മുറിവുകള്‍ ആത്മാവിലുണ്ടാക്കിയ തീരാവ്രണങ്ങള്‍ ഈ രാജ്യങ്ങളില്‍ പല ചിന്താഗതി 226 കള്‍ക്കും തുടക്കം കുറിച്ചു. പിതാവ്‌, കുടുംബം തുടങ്ങിയ ക്രേന്ദങ്ങളും സ്ഥാപനങ്ങളും ഇല്ലാതായവര്‍ സമൂഹത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ആധുനിക പ്രവണതകള്‍ക്ക്‌ പുത്യ ആശയങ്ങള്‍ നല്‍കി. തന്റെ ജന്മത്തോടെ തന്റെ ദുഃഖങ്ങള്‍ തുടങ്ങുന്നു ഏന്ന റൂസോയുടെ വാക്കുകള്‍ ഇവര്‍ വേദ്പ്രമാണമായി സ്വീകരിച്ചു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്റെ (സഷ്ടാവിനും മരണത്തിനും നേരെ ആദ്യമായി ക്ഷോഭിച്ചവനാണ്‌ ആദ്യത്തെ ആധുനികന്‍ എന്ന വാദം ഇവര്‍ ഉന്നയിച്ചു. മോഡേണിസം” എന്ന വാക്കില്‍നിന്‌ മോഡേണിറ്റി എന്ന ഒരു വാക്ക്‌ ഇക്കൂട്ടര്‍ നിഷ്പാദിപ്പിച്ചു. മോഡേണിസം” എന്ന വാക്ക്‌ നവീനത എന്ന ആശയം മാരതമാണ്‌ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ മോഡേണിറ്റീ എന്ന പദം “മരണം വൃര്‍ത്ഥമാക്കിയ ജീവി തത്തിനുനേരെ മനുഷ്യന്‍ കൈക്കൊണ്ട ജീവിതവീിക്ഷണമാണെന്ന്‌ ഇവര്‍ പ്രചരിപ്പി ച്ചു. നിഷേധികളും ക്ഷേഭിക്കുന്നവരുമാണ്‌ ആധുനികര്‍ എന്ന്‌ ഇവര്‍ നിശ്ചയിച്ചു. “അസ്തിത്ധവാദം' എന്ന ചിന്താപദ്ധതി പ്രചാരം നേടുന്നതും ഈ കാലഘട്ടത്തിലാണ്‌.? ഫ്രാന്‍സ്‌ കാഫ്കെ., അല്‍ബര്‍ കമു, ഷെനെ മുതലായ ചെറുകഥാകൃത്തുക്കളാണ്‌ രച നയില്‍ ഈ ആശയം ശക്തമായി അവതരിപ്പിച്ചത്‌. ഏകാകിയും ദുഃഖിതനും സാമൂഹൃ നിയമങ്ങളുമായി പൊരുത്തപ്പെടാത്തവനും നിഷേധികളുമാണ്‌ ഈ കഥകളില്‍ നിറ ഞ്ഞുനില്‍ക്കുന്നത്‌. 6.25. മനുഷ്യന്റെ പരമാധികാരത്തെയും, പൂര്‍ണ്ണനാണെന്ന വിശ്ചാസത്തെയും തകര്‍ത്തു കളയുന്നതിനാണ്‌ മോഡേണിറ്റി ശ്രമിച്ചത്‌. ഒരാളുടെ സത്ത എന്താണെന് തീരുമാനി ക്കുന്നത്‌ അയാളുടെ അസ്തിത്വമാണ്‌. അസ്തിത്വം നിരണ്ണയിക്കുന്നത്‌ സാഹചരൃങ്ങ ളാണ്‌. സ്വത്രന്തമായോ നിര്‍ബന്ധിതമായോ ആയി തിരഞ്ഞെടുക്കുന്ന കര്‍മ്മ പരമ്പരക ളിലൂടെ ഒരാള്‍ ബാഹ്യലോകവുമായി ബന്ധപ്പെടുമ്പോഴാണ്‌ അസ്തിത്വം പ്രകടമാകു ന്നത്‌. എന്നാല്‍ മനുഷ്യന്‍ സ്വത്രന്തമായി തെരഞ്ഞെടുക്കാനുള്ള സാധ്യത വിരളമാണ്‌. 227 അതിനാല്‍ മനുഷ്യാസ്തിത്വം ഒരു പ്രഫേളികയാണെന്നും ജീവിതം നിര്‍വചിക്കാന്‍ കഴിയാത്ത സമസ്യയാണെന്നും മരിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യജീവിതം ഉല്‍ക്കണ്ഠ മാ്രമാണെന്നും ആധുനികതാവാദകള്‍ പ്രഖ്യാപിച്ചു. ഇവരുടെ കഥകളിലധികവും കഠിനമായ മാനസികപീഡയേല്‍ക്കുന്നവരുടെ പ്രമേയ (ദാലേഖയലനല മാണ്‌ കടന്നു വന്നത്‌. നഗ്നമായ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ അവതരിപ്പിക്കാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നത്‌ എന്‌ ഇവര്‍ കരുതി. കലാസൃഷ്ടിക്കുവേണ്ടി സ്വയം ജലിക്കാ൯ തയ്യാറാ കണമെന്‌ അവര്‍ വിശ്ചസിച്ചു. ജീവിതത്തെക്കുറിച്ച്‌ കേള്‍ക്കുന്ന മിഥ്ൃകളില്‍നിന്നെല്ലാം രക്ഷപ്പെടട, ദുരന്മത്തേയും മരണത്തേയും കുറിച്ച ബോധവാനായ വൃക്തിയെ പിന്‍തുട രാന്‍ അല്‍ബര്‍ട്ട കമു എഴുത്തുകാരോട നിര്‍ദ്ദേശിച്ചു. ൧൧൮ സ്‌ എന്നാണ്‌ ഈ വൃക്തിയെ കമ്മ്യൂ വിശേഷിപ്പിച്ചത്‌.” മനുഷ്യന്റെ ഏകാന്തത, ആത്മപ്രകാശനത്തിന്റെ അസാദ്ധ്യത, അവനവനെ കുറിച്ചുള്ള അവയവേഷണം അനിശ്ചിതത്ധത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന അശാന്തി, മരണമെന്ന അനിവാരതൃത സൃഷ്ടിക്കുന്ന ആധി ഇവയെല്ലാം കഥകളിലൂടെ അവതരിപ്പിക്കാ൯ ഇവള്‍ (ശ്രമിച്ചു. എല്ലാതരം യുക്തിബോധങ്ങളെയും ഇവര്‍ നിരസിച്ചു. ഈ ലോകത്ത്‌ മനുഷ്യന്‍ ഒരു അന്യമാണ്‌ (മേജോേ എന്നും ലോകം ഒരു തടവറയാണ്‌ എന്നും ഇവര്‍ പ്രചരിപ്പിച്ചു." എല്ലാതരം മുലൃസങ്കല്പങ്ങളും നിര സിക്കപ്പെടുന്നതും ഈ കാലഘട്ടത്തിലെ കഥകളിലാണ്‌. കണ്ടെത്തലിന്റെ അസാദ്ധ്ൃത യിലേക്കുള്ള നിരന്തരമായ അമ്പേഷണമാണ്‌ കലാസൃഷ്ടിയില്‍ ഏര്‍പ്പെടല്‍ എന്നും മൂല്യമില്ലാത്ത ഒരു ലോകത്ത്‌ മൂല്യം കണ്ടെത്താനുള്ള ബാദ്ധ്യതയാണ്‌ കലാകാരനില്‍ നിക്ഷിപ്തമായിരിക്കുന്നത്‌ എന്നും ഇവര്‍ കരുതി. “ദാര്‍ശനികദുഃഖം” എന്ന ഒരു സാഭേം തികപദവും ഇതിനോടൊപ്പം പ്രചാരത്തില്‍വന്നു. കാല്പനികതാഘട്ടം മുതല്‍ ദുഃഖി തനായ ഏകാകി” ഏന്ന ഒരു സങ്കല്പം സാഹിതൃലോകത്തുണ്ട്‌. എന്നാല്‍ കാല്പനിക തയിലെ ദുഃഖം വികാരതലത്തിലൂടെ മാത്രം ആവിഷ്കൃതമാകുന്നതാണെന്നും സൃഷ്ടിയെ 226 അസ്തിത്ചത്തിന്റെ ദുരുഹതക്കെതിരെയുള്ള പ്രതിഷേധമാക്കി മാറ്റിയ ആധുനികത നിര ന്തരമായി പീഡിപ്പിക്കുന്ന ഒരു തത്ധചിനത്തയാണെന്നും അതിന്റെ അടിസ്ഥാന സ്വഭാവം തന്നെയാണ്‌ ദാര്‍ശനികദുഃഖം എന്ന വാക്ക്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും ഇവര്‍ വ്യക്തമാക്കി. ഭാഷാശാസ്(്തത്തിലും സാഹിത്ൃയവിമര്‍ശനത്തിലും സ്വാധീനം ചെലുത്തിയ ഘട നാവാദം 'മനുഷ്യസങ്കല്പത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിച്ചു. മറ്റെല്ലാ ജീവജാല ങ്ങളിരാനിന്നും മനുഷ്യനെ വൃത്ര്ക്തനാക്കുന്ന ഭാഷയും ഭാഷണവും മനുഷ്ൃയ൯ കരു തുന്ന്രത ആധികാരികമല്ല ഏന്ന ബോധം വളര്‍ത്തിയത്‌ ഘടനാവാദമാണ്‌. സാഹിത്യ ത്തിരു പ്രത്യക്ഷപ്പെട്ട മോഡേണറ്റിയും അനുബന്ധചിന്തകളും മനുഷ്യനെയും മാന വികതാസകങ്കല്‍പത്തെയും ചോദ്യം ചെയ്തു. 6.3. ആധുന്കതയും മലയാളസാഹിത്യവും പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ ആധുന്കതാബോധവും അതിന്റെ അനുരണന ങ്ങളായി വിശദീകരിച്ചു ചിന്താപദ്ധതികളും മലയാളസാഹിത്ൃയത്തില്‍ പ്രതൃക്ഷപ്പെടുന്നത്‌ കളുടെ അവസാനത്തിലാണ്‌. ഭാഷാസാഹിത്ൃത്തിലെ ആധുനിക്രപവണതകളെ കുറി ച്ചുള്ള വിശദമായ ചര്‍ച്ച്‌ ഈ സന്ദര്‍ഭത്തില്‍ സംഗതമല്ല. ഈ മേഖലയെക്കുറിച്ച്‌ നിര വധി പഠനങ്ങള്‍ പുറത്തുവന്തിട്ടുണ്ട. കഥയിലെ ആധുനിക പ്രവണതകളെ കുറിച്ചുള്ള പഠനത്തിന്‌ സഹായകമായ ചില സൂചനകള്‍ നര്കുന്നതിനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്‍. വി. കൃഷ്ണവാരിയര്‍, അയ്യപ്പപ്പണിക്കര്‍, അക്കിത്തം, കക്കാട്‌ മുതലായവര്‍ നിലവിലി രുന്ന കാല്‍പനിക പ്രവണതകളെ നിഷേധിച്ച്‌ നടത്തിയ രചനകളാണ്‌ കവിതയില്‍ ആധു നികമെന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്‌. കവിതയുടെ മൃദുലഭാവങ്ങള്‍ ഇല്ലാതാക്കാനും വിരു ദ്ധബിംബകലല്‍പനകളെ ഉപയോഗിക്കാനും ഈ കവികള്‍ ശ്രദ്ധിച്ചു. വൈലോപ്പിള്ളി ശ്രീധ 229 രമേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍നായര്‍ മുതലായ കവികള്‍ ഈ പരിണാമത്തിന്‌ തുടക്കം കുറിച്ചിരുന്നു. ഗദൃത്തിന്റേയും പദൃത്തിന്റേയും അതിര്‍രേഖകള്‍ മായാന്‍ തുടങ്ങിയത്‌ ഈ കാലഘട്ടത്തിലാണ്‌. നിരൂപണത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍, എം.എന്‍. വിജ യന്‍, എം. ലീലാവത്‌ തുടങ്ങിയ എഴുത്തുകാര്‍ നവീന രീത്കള്‍ ഉപയോഗിക്കാ൯ തുട ങ്ങിയത്‌ ഈ കാലഷട്ടത്തിലാണ്‌. നിരൂപണത്തിലെ “പഴയെ തെറ്റുകളും പുതിയ ശരി കളും” ഇവര്‍ ആധുനികതയുടെ കാഴ്ചപ്പാടില്‍ വിശദീകരിച്ചു. സിഗ്മണ്ട ഫ്രോയിഡ്‌, സി.ജി. യൂങ എന്നിവര്‍ ആവിഷ്കരിച്ച മനോവിശ്ശേഷണസിദ്ധാന്തം സാഹിതൃവിമര്‍ശ നത്തില്‍ സജീവമായി. സാഹിതൃത്തിന്റെ ഇതരശാഖകളിലും പീരതകല, രംഗകല, സിനിമ എന്നിവയിലും ആധുനിക പ്രവണതകള്‍ പ്രതൃക്ഷപ്പെടുന്നത്‌ ഈ കാലയളവിലാണ്‌. മലയാള ചെറുക ഥയിലെ ആധുനികത ആ സാഹിത്യരൂപത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒറ്റപ്പെട്ട (പവ ണത ആയിരുന്നില്ല. 6.3.3. മാറുന്ന കാലത്തിന്റെ തത്വപിന്തകളും അനുഭവചിത്രങ്ങളും ആദ്യം പ്രതൃക്ഷപ്പെ ടുന്നത്‌ കഥാസാഹിത്ൃത്തിലാണ്‌. കഥയ്ക്ക്‌ SiG വായനക്കാര്‍ ഉള്ളതിനാല്‍ പുതിയ ഭാവുകത്വത്തെ സൃഷ്ടിച്ചെടുക്കാന്‍ കഥാകാരനു വേഗത്തില്‍ കഴിയുന്നു. നവോത്ഥാന കാലഘട്ടത്തില്‍ കഥ എന്ന സാഹിത്ൃജനുസ്സിനുണ്ടായിരുന്ന സ്ധികാരൃതയും ആധു നിക കഥയുടെ വളരച്ചയ്ക്കു സഹായകമായി. കഥയിലെ ആധുനിക പ്രവണതകള്‍ക്ക്‌ തുടക്കും കുറിച്ചവരില്‍ ആദ്യം പരിഗണിക്കപ്പെടുന്നത്‌ എം.ടി. വാസുദേവന്‍നായര്‍ ടി. പത്മനാഭന്‍ എന്നിവരാണ്‌. മലയാള ചെറുകഥയിലെ ആധുന്കതയെ രണ്ടുഷഘട്ടങ്ങളി ലായി തിരിക്കാമെന്നും, കാക്കനാടന്‍ മുതല്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ പാശ്ചാതൃരചനകളിലെ ആധുന്കതയോട അടുത്തുനില്‍ക്കുന്ന (രവണതകള്‍ മലയാ ജകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌ എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്‍.പി. 230 മുഹമ്മദ്‌, കോവിലന്‍, പാറപ്പുറത്ത്‌ നന്തനാര്‍, എൻ. മോഹനന്‍, രാജലക്ഷമി, ഇ. വാസു, ജി.എന്‍. പണിക്കര്‍, സി. രാധാകൃഷണന്‍ തുടങ്ങിയവരെല്ലാം നവോത്ഥാനകാലത്തിന്റെ ഒപ്പം സാഹിത്ൃയരചനയിലേക്കു കടന്നുവന്നവരും ആധുനികതയുടെ ആദൃഷഘടുടത്തെ പ്രതി നിധാനം ചെയ്യുന്നവരുമാണ്‌. എം.ടി. വാസുദേവന്‍നായരും ടി. പത്മനാഭനും മാധവി ക്കുട്ടിയും ഭാവുകത്വപരിണാമത്തിന്‌ ബോധപൂര്‍വ്വം ശ്രമിച്ചവരാണ്‌. ഈ കാലഘട്ടത്തിലെ കഥകളുടെ മുഴുവന സവിശേഷതകളും പരാമരശിക്കുന്നതില്‍ സാംഗതൃമില്ലാത്തതി നാല്‍ മനുഷ്യസങ്കല്‍്പത്തില്‍ വന്ന മാറ്റത്തിനാണ്‌ ഈ വിവരണത്തില്‍ ഈന്നല്‍ നല്‍കുന്നത്‌. 6.4. കഥയും ആധുനികതയും മനുഷ്യനും ആത്മാംശമുള്ള മനുഷ്യനെ മലയാള വായനക്കാരന്‍ ഏറ്റവും അടുത്ത്‌ അനുഭവി ചുത്‌ ചെറുകഥയിലാണ്‌. വായനക്കുശേഷം തന്നെ നിരന്തരം പിന്‍തുടരുകയും വേദനക ളില്‍ സമാശ്ചസിപ്പിക്കുകയും സന്തോഷങ്ങളില്‍ മുന്നറിയിപ്പ നര്കുകയും ജീവിതത്തില്‍ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപഠ്യതങ്ങളെ വായനാനുഭ വമായി സ്വീകരിച്ചവരാണ്‌ മലയാളികള്‍. ഈ വായനാനുഭവം നിരൂപണദൃഷയ്യം ശരി യായിരിക്കുകയില്ലെങ്കിലും, മലയാളവായനക്കാര്‍ക്ക്‌ പ്രിയപ്പെട്ടതായിരുന്നു. ആ മനു ഷ്യ നെ ആധുനികത സമീപിച്ചത്‌ ഏതുപ്രകാരത്തിലാണെന അസ്വേഷണം പ്രസക്ത മാണ്‌. 6.4.1 ഒരു നിശ്ചിത ലക്ഷ്യത്തിലെത്തി ചേരുമെന്ന ധാരണ സമൂഹത്തില്‍ വളര്‍ത്തുന്ന തിന ശമിച്ചു നവോത്ഥാന കഥയിലെ മനുഷ്യന്‍ ക്രമേണ ഇല്ലാതാകാന്‍ തുടങ്ങുന്നത്‌ ഈ ഘട്ടത്തിലാണ്‌. മനുഷ്യനെ സംബന്ധിച്ചുള്ള പത്ചിത യാഥാര്‍ത്ഥുങ്ങള്‍, അവ പരിചിതമാണ്‌ എന്നതുകൊണ്ടുതന്നെ അപ്രസക്തമാണെന്ന്‌ ആധുനിക ചെറുകഥാക്ൃ 234 ത്തുക്കള്‍ കരുതി. യാഥാര്‍ത്ഥൃത്തെ പൂര്‍ണ്ണമായും കാണാന്‍, തങ്ങളുടെ മു൯ന്‍ഗാമിക ളായ ചെറുകഥാകുത്തുക്കള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ഇവര്‍ കരുതി. കഥാധഖ്യൊനം, സത്യം ര്രഹിക്കാനുള്ള ഒരു തീര്രപ്രയത്നമായി ഇവര്‍ കണക്കാക്കി. പലനാത്മകമായ സമൂഹ ത്തിലെ കര്‍മ്മനിരതനായിരുന്ന മനുഷ്യനില്‍നിന്ന്‌ നിഷ്ക്രിയനും ഒറ്റപ്പെട്ടവനുമായ മനു ചൃനിലേക്കാണ്‌ ഇവരുടെ ശ്രദ്ധ തിരിഞ്ഞത്‌. തത്ധശാസ്രതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മനുഷ്യനെ സഹായിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ടിരിക്കുന്നു എന്‌ ഇവര്‍ വിശ്ചസിച്ചു. സ്ഥിരോത്സാഹിയായ മനുഷ്യനു പ്രതൃക്ഷപ്പെട്ടിരുന്ന നവോത്ഥാനകഥയുടെ വായനാ നുഭവം പ്രതീക്ഷയുടേതായിരുന്നു. ഓര്‍മ്മിയ്ക്കുനനവനും ഒറ്റപ്പെട്ടവനും കഥാപാ്രങ്ങ ളായി കടന്നുവന്ന ആധുനികക്ഷഥയിലെ ആദൃഘട്ടം ആശിയ്ക്കാന്‍ ഒന്നുമില്ലെന്ന്‌ വായ നക്കാരോട ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. സാമൂഹികജീവിതത്തില്‍ അലിഞ്ഞു ചേരുന്ന വ്ൃക്തിയെ അവതരിപ്പിച്ച നവോത്ഥാനകാലകഥകളില്‍നിന്നും വൃത്ൃസ്തമായി, ആള്‍ക്കൂട്ടത്തില്‍ തനിയെ” കഴിയുന്ന വൃക്തിയെയാണ്‌ ആധുനികതയുടെ ആദൃഘട്ട ത്തിലെ കഥകള്‍ ചിത്രികരിച്ചത്‌. സ്നേഹിക്കാന്‍ കഴിയുന്ന ഒരു ലോകത്തേയും മയന്ു ഷ്ൃരേയും ചിര്തീകരിച്ചു നവോത്ഥാന കഥാകാരന്‍ അതില്‍ പരസ്പരവിശ്ചാസത്തിനുള്ള സ്ഥാനം ആവര്‍ത്തിച്ച്‌ ഉറപ്പിച്ചുകൊണ്ടിരുന്നു. കളങ്കമുള്ള സ്നേഹത്തെ അവര്‍ കണ്ടി രുന്നുവെങ്കിലും അത്‌ ഏല്‍പ്പിക്കുന്ന മുറിവുകള്‍ കാലാന്തരത്തില്‍ മാഞ്ഞുപോകുമെന്ന്‌ അവര്‍ കരുതി. സ്നേഹം നഷ്ടപ്പെട്ട സമൂഹത്തില്‍നിന്‌ ആത്മാവിലേറ്റ മുറിവുമായി ജീവിക്കുന്നവരാണ്‌ ആധുനിക കഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. ഓരോ അനുഭവവും “ഹൃദ യത്തിലെ പഴയ മുറിവ വീണ്ടും പൊട്ടിചോരയൊലിക്കുന്ന്‌ അവസ്ഥയിലെത്തിക്കുന്നു എന്ന്‌ ഇവര്‍ കരുതി. പല കാരണങ്ങളാല്‍ നഗരങ്ങളിലേക്ക്‌ പറിച്ചുനടപ്പെട്ട മനുഷ്യ രാണ്‌ ആധുനികകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. പരസ്പരം അറിയുന്ന, അറിവും അനു ഭവവും പങ്കുവെക്കുന്ന (ഗാമീണാന്തരീക്ഷമാണ്‌ നവോത്ഥാനകാലകഥയുടെ പശ്ചാ 232 ത്അലം. തികച്ചും വ്ൃതൃസതമായ നഗരം ഉണ്ടാക്കുന്ന മാനസികാനസ്ധസ്ഥയമാണ്‌ ആധു നിക ചെറുകഥയിലെ മനുഷ്ൃസങ്കല്‍ല്പത്തെ സ്വാധീനിച്ചു. 6.4.2, സഹജിീവിയോട എല്ലാം പറഞ്ഞ്‌, മനസ്സിന്റെ ഭാരമൊഴിവാക്കുന്ന ഗ്രാമീണ നിഷ്ക ളജംതയില്‍നിന്ന്‌, തന്നോടുതന്നെ പറഞ്ഞ; ന്ധാസ്ഥയം നഷ്ടപ്പെട്ട, മനസ്സുതന്നെ ഒരു ഭാരമായി'ത്തീരുന്ന അവസ്ഥയിലേക്ക്‌ നഗരജീവിതം മനുഷ്യനെ എത്തിച്ചു. മണ്ണ്‌, കൃഷി, വളര്‍ത്തുമൃഗങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ ഇവയെ എല്ലാം അനൃഥാബോധത്തോടെ നോക്കുന്ന നാഗരിക്രഗാമീണനാണ്‌ ആദ്യകാല ആധുനികക്ഥയിലെ “വയക്തി. മനു ഷ്ൃയനിലെ മനുഷ്യനെ അന്വേഷിക്കാനു (ശ്രമിച്ചു ഈ എഴുത്തുകാര, കൊളോണിയല്‍ പാരമ്പര്യം സൃഷ്ടിച്ച ഒരു മാനസികാവസ്ഥയും നാടുവാഴിത്തവും നവമുതലാളിത്തവും ചേര്‍ന്നു സൃഷ്ടിച്ചു ഒരു സാമൂഹികാവസ്ഥയും നവസ്വത്രന്തദേശരാഷ്ര്രത്തിലെ പൌര ബോധം സുഷ്ടിച്ചു മുലൃവ്ൃവസ്ഥയും ചേര്‍ന്ന്‌ സങ്കീര്‍ണ്ണമാക്കിയ മനുഷ്യാവ സ്ഥയെയാണ്‌ അവതരിപ്പിച്ചത്‌. മനുഷ്യന്റെ (്രശ്നങ്ങള്‍ ഭാതികമല്ലെന്നും അതിനാല്‍ അവ പരിഹരിക്കുവാ൯ കഴിയില്ലെന്നും ഇതില്‍ ഒരു വിഭാഗം എഴുത്തുകാര്‍ കരുതി. അതുകൊണ്ടുതന്നെ അനുഭവാവിഷകാരത്തിന്റെ മേല്‍ ദാര്‍ശനികവും പ്രതൃയശാസ്രത പരവുമായ നിയ്യന്തണം ഈ ആധുനിക ചെറുകഥാകൃത്ത്‌ ഇഷ്ടപ്പെട്ട്‌ല്ല. ദര്‍ശനങ്ങ ളാലും തത്ധശാസ്ത്രങ്ങളാലും തീബ്രമായ്‌! സ്വാധീനിക്കുപ്പെടുവരായിരുന്നു ഈ ഗണ ത്തില്‍പ്പെട്ട മറ്റൊരു വിഭാഗം. മാനവപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ നിലവി ലുള്ള ദര്‍ശനങ്ങള്‍ക്ക്‌ കഴിവില്ലെന്നും മറ്റൊരു പോംവഴി ആവശ്യമായി വന്നിരിക്കുന്നു വെന്നും ഇവര്‍ കരുതി. 6.4.3. കഥാസാഹിതൃത്തിന്‌ വായനക്കാര്‍ വര്‍ദ്ധിച്ച ഒരു കാലഘട്ടമായി അറുപതുകള്‍ മുതതക്കുള്ളു കാലം മാറിയിരുന്നു. സാര്‍വ്ധതികമാകാനാരംഭിച്ച ആധുനിക വിദയഭ്യോസം വായനാശിലമുള്ള ചെറുപ്പക്കാരെ വളര്‍ത്തി. സിവില്‍ സര്‍വ്വീസ്‌ ശക്തിപ്പെട്ടതോടെ സാമൂ 233 ഹൃബന്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. സൈന്യം, മറ്റ്‌ അഖിലേന്ത്യാ സര്‍വ്വീസുകള്‍ എന്നിവയിലേക്ക്‌ പ്രദേശഭേദമില്ലാതെ ആളുകള്‍ക്ക്‌ പ്രവേശനം ലഭിച്ചു. ഇത്‌ ദേശരാ ഷ്ര്രത്തേയും വിദേശരാഷ്ര്രങ്ങളേയും അടുത്തറിയാന്‍ അവസരമുണ്ടാക്കി. മൂലധനം ക്രേ്ദീകരിച്ച പ്രദേശങ്ങളില്‍ നഗരം രൂപപ്പെടുകയും, ചെറുകഥ അതിന്റെ വികാസത്തിന്‌ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയിലെത്തുകയും ചെയ്തു. കുടിയേറ്റങ്ങളുടെ സ്വഭാവം മാറുകയും പല കാരണങ്ങളാരു പ്രവാസിയായി തീരേണ്ടിവരുന്ന മനുഷ്യന്‍ പ്രകടമായ ഒറ്റപ്പെടലുകളുടെ തീക്ഷണത അനുഭവിക്കുന്നവനായി തീരുകയും ചെയ്തു. അന്യനാടുകളിലെ കഥകളും രചനാസങ്കേതങ്ങളും പരിചയപ്പെട്ട വായനക്കാരനോട ശ്രദ്ധാപൂര്‍വം പെരുമാറാന്‍ കഥാകൃത്ത്‌ നിര്‍ബന്ധിതനായി എന്നത്‌ രചനാപക്ഷത്തെ സവിശേഷതയായിരുന്നു. ആധുനികതാഘട്ടത്തിലെ മറ്റ സാഹിതൃരുപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകഥക്കുതന്നെയായിരുന്നു അനുശീലനം സിദ്ധിച്ചു വായനക്കാര്‍ കൂടുതല്‍. നവോ ത്ഥാനകാലവും ആ കാലഘട്ടത്തിലെ ചെറുകഥയും സൃഷ്ടിച്ച മനുഷ്യസങ്കല്പത്തേയും മാനവികതാബോധത്തേയും സംശയാസ്പദമായാണ്‌ ആധുനികകഥ ഡിക്ഷിച്ചത്‌. 6.4.4. ഏതൊരു എഴുത്തുകാരനെയും, ആധുനികമെന്നു ചരിത്രം വിശേഷിപ്പിക്കുമ്പോഴും അയാശ സ്വയം വിശസിക്കുമ്പോഴും ഭൂതകാലത്തിന്റെ ന്ീരവധി ഘടകങ്ങള്‍ ആ എഴു ത്തുകാരനെ സ്വാധീനിച്ചിരിക്കും. ആധുനികതയുടെ കാലഘട്ടത്തെ പ്രതുനിധാനം ചെയ്യുന മിക്ക എഴുത്തുകാരും നവോത്ഥാന കഥാകാരന്‍മാരില്‍നിന്‌ ബാലപാഠങ്ങള്‍ പഠിച്ചുവരായിരുന്നു. പാശ്ചാതൃരചനകള്‍ വായിച്ച്‌ അറിയുകയും നാഗരികജീവിതത്തി ലൂടെ അനുഭവിക്കുകയും ചെയ്ത ആധുനിക ജീവിതം അവതരിപ്പിക്കുന്നിടത്തുപോലും തൊട്ടുമുസുള്ള കഥാകാരന്‍മാരുടെ വീക്ഷണം ഇവരെ സ്വാധീനിച്ചു. സംദേനശിലത്തെ മാറ്റുന്നതിലാണ്‌ കലാകാരന്റെ വിജയമെങ്കിലും ഭാവുകന്റെ നിലപാടുകള്‍ സുശക്തമാ 234 യിതിക്കുമെന്ന്‌ കലാകാരന്‍മാര്‍ കരുതുന്നു. യുക്തിസഹമല്ലാത്ത തീര്‍പ്പുകളെ ഉള്‍ക്കൊ ളളാന്‍ വായനക്കാരന്‍ നിയുക്തനല്ല. നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കള്‍ പാശ്ചാത്യ മനുഷ്യസങ്കല്പത്തെ അതേ പ്രകാരത്തില്‍ സ്വീകരിച്ചിരുന്നില്ല. മാനവികതാ സങ്കല്പത്തിലും സവിശേഷമായ വൃതി രിക്തതകള്‍ പുലര്‍ത്തിയിരുന്നു. മനുഷ്യന്‍ സമുഹത്തിലലിഞ്ഞുചേരുയോോഴാണ്‌ മനു SAAMI തീരുന്നത്‌ എന്നും അതിലൂടെയാണ്‌ മൂല്യബോധം പ്രസരിതമാകുന്നത്‌ എന്നും മലയാളിയെ പഠിപ്പിക്കുന്നത്‌ നവോത്ഥാനകാല കഥാകാരനാണ്‌. 6.4.5. നവോത്ഥാനകാലകഥയില്‍നിന്ന്‌ നാം ചെന്നെത്തിയ നിഗമനങ്ങള്‍ ആദ്യകാല ആധുനികകഥയുമായി താരതമ്യം ചെയ്യുന്നത്‌, കൂടുതല്‍ വൃക്തത വരാന്‍ സഹായകമാ ണ്‌. ഭൂബന്ധങ്ങളില്‍ വന്ന മാറ്റം, തൊടില്‍ സംസ്കാരത്തില്‍ വന്ന വൃതിയാനങ്ങള്‍ നഗരവല്‍കരണം സൃഷ്ടിച്ചു ആഘാതങ്ങള്‍ എന്നിവ ആധുനികകഥയില്‍ പ്രതൃക്ഷപ്പെ ടുന്നത്‌ ശ്രദ്ധേയമാണ്‌. നഗരത്തിലേക്ക്‌ പറിച്ചുനട്ട ജീവിതത്തിന്റെ തായ്വേര്‍ (രാമ ത്തില്‍തന്നെ നില്‍ക്കുന്നതിന്റെ ആകുലത എംടി തുറന്നുപറഞ്ഞിട്ടുണ്ട. തന്റെ തെര ഞ്ഞെടുത്ത കഥകള്‍ 1968ല്‍ പ്രസിദ്ധികരിച്ചപ്പോള്‍ അദ്ദേഹം എഴുതിയ “നന്ദി” എന്ന ചെറുകുറിപ്പിന്റെ അവസാനഭാഗത്ത്‌ ഇതുകാണാം.” കൂടല്ലൂര്‍ എന്ന തന്റെ ചെറിയ ഗ്രാമ ത്തിനോടുള്ള ആത്മബന്ധം അദ്ദേഹത്തിന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. കൃഷിഭൂമിയില്‍നിന്നും അകന്ന്‌ പ്രതിഫലംപറ്റുന്ന മറ്റ തൊഴിലു കളിലേക്ക്‌ വഴിപിരിഞ്ഞവന്റെ ആത്മനൊമ്പരങ്ങള്‍ ആ കഥകളില്‍ കാണാം. വിത്തു കള്‍, അയരക്കാര്‍, ഭീരു, ബന്ധനം എന്ന്‌ കഥകളില്‍ 'ശ്രാമരശീകളിരതു' നിന്നകലുന്ന തിന്റെ ഹൃദയവേദനയാണ്‌ എംടി ചിത്രീകരിച്ചത്‌. 6.4.86. ടി പത്മനാഭന്റെ “കത്തുന്ന ഒരു രഥച്രരം” എന്ന കഥ ആധുനികകഥയുടെ ഒരു 235 മാതൃകയായി! ഇവിടെ സൂചിപ്പിക്കുന്നു.“ ഫാക്ടറിയില്‍ ഉയര്‍ന്ന ജോലി സ്വീകരിച്ച്‌ നഗരത്തിലെ ടാണ്‍്ഷിപ്പില്‍ താമസമാക്കിയ ഗ്രാമീണന്‍ കഥാനായകനായി വരുന്ന ഈ രചനയില്‍ മനുഷ്യനുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും അതിന്റെ സമ്ര്രതയില്‍ കഥാകാര൯ ചിര്തികതിക്കുന്നു. പൈതലേ വേറിട്ടുപോയ പശുവിനുള്ളാധ്‌ എന്ന നില യിലാണ്‌ കഥ അവതരിപ്പിക്കുപ്പെടുന്നത്‌. “ഇരുട്ടിന്റെ വാതില്‍ തുറനെത്തുന്ന വെളിച്ചം പോലെ” യാണ്‌ അമ്മയും ്രാമവും വീടും കഥാനായകന്റെ മനസ്സിലേക്ക്‌ കടന്നുവരു ന്നതു. വീട നഷ്ടപ്പെടുന്നവന്റെ വ്യഥ പത്മനാഭന്റെ കഥകളില്‍ നിറഞ്ഞുനിലല്‍ക്കുന്നു. “വിടു നഷ്ടപ്പെട്ട ഒരു കുട്ട്‌” എന്ന കഥാസമാഹാരവും കാലഭൈരവന്‍ എന്ന കഥാസ മാഹാരത്തിലെ വീടുനഷടപ്പെടുന്നവര്‍ എന്ന കഥയും ശ്രദ്ധിച്ചുവായിച്ചാല്‍ ആധുനിക മലയാളകഥയുടെ ആദൃഘട്ടത്തിലെ ഗൃഹാതുരതാചിര്രണത്തിന്റെ ഡ്യാപതി നമുക്ക്‌ മനസ്സിലാക്കാം. വീടിനെക്കുറിച്ചും വീട അനുഭവിപ്പിക്കുന്ന സൌഖ്യങ്ങളെ കുറിച്ചും പത്മനാഭന്റെ കഥകളെ മുന്‍നിര്‍ത്തി തോമസ്മാത്ലു നടത്തുന്ന നിരീക്ഷണം ശ്രദ്ധേയ മാണ്‌. കലാനുഭവത്തെ വിവരിക്കാന്‍ എമ്പതി Empathy) afjoane) aise Paicwow കകാറുണ്ടല്ലോ. അത്‌ സഹതാപം (ഭുന്ബാമിസാ അല്ല. അവയുടെ വൃതയാസം വളരെ പ്രധാ നമാണ്‌. സഹതാപത്തില്‍ തന്മയീഭവിക്കലില്ല. മറ്റൊരാളുടെ അനുഭവം തന്റേതായിതീര ലില്ല. അകുന്നുനിന്നുകൊണ്ട്‌, മറ്റൊരാളായി നിന്നുകൊണ്ടെ അനുഭവത്തോട പ്രതികരി ക്ഴുകയാണ്‌ അവിടെ. അനുദവിക്കുന്നവനും അനുതപിക്കുന്നവനും വേറേ വേറെ നില്‍ക്കു ന്നു. എമ്പതി ഈ വൃത്യാസം മായ്ച്ചുകളയുന്നു. കഥയുടെ മാസ്മരികശക്തി മനസ്സിലാക്കി മനുഷ്യനെ ആ അര്‍ത്ഥത്തില്‍ നില 236 നിര്‍ത്താന്‍ തന്നെയാണ്‌ ആധുനികകഥയുടെ ആദൃഘട്ടം ശ്രമിച്ചത്‌. 6.4.7, മാധവിക്കുട്ടിയുടെ കഥകളിലും അനുതാപാര്‍ദ്രമായ ഒരു രചനാമനസ്ത്‌ നമുക്ക്‌ അനുഭവപ്പെടുന്നു. നെയ്പായസം, കോലാട്‌ തുടങ്ങിയ കഥകള്‍ക്ക്‌ നിരവധി വൃത്യസ്ത വായനകളെ നര്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്‌. ഏകാകികളുടെ ലോകത്തെ കാല്പനിക ശൈലിയിലവതരിപ്പിച്ച്‌ ആധുനിക മലയാള ചെറുകഥയുടെ ആദൃഘട്ടം മനുഷ്യമഹത്വം നിന്ദിക്കപ്പെടുന്നതിലാണ്‌ വ്യാകുലപ്പെടുന്നത്‌. “ജയിച്ചുകയറുന്ന മിടു ക്കന്‍മാര്‍ക്കുള്ളതാണ്‌ ലോക്‌ എന്ന ധാരണയോട ഇജവര്‍ നിരന്തരം കലഹിച്ചു. ശൈശ വത്തിന്റെ നിഷകളങ്കതയില്‍നിന്ന്‌ ബാലൃകൌഈമാരങ്ങളിലൂടെ യവനത്തിലെത്തുമ്പോ CHAS) കളങ്കങ്ങളുടെ പര്യായമായ മനുഷ്യനായി മാറുന്നു എന്നാണ്‌ ഇവര്‍ കരുതിയത്‌. 64.8. ആധുനികതയുടെ ആദൃഘട്ടം നവോത്ഥാന കഥാകാര൯മാരുടെ മനുഷ്യസങ്ക ല്പത്തിന്റെ തുടര്‍ച്ചയാണ്‌. നവോത്ഥാന ചെറുക്ഥാകൃത്തുക്കള്‍ പങ്കുവെക്കാന്‍ ശ്രമിച്ചു ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ല എന്‌ ഇവര്‍ കരുതി. പില മൂല്യങ്ങള്‍ കാലഹരണ പ്പെട്ട നാണയങ്ങശള്‍പോലെ നിലനില്‍ക്കുന്നു എന്ന്‌ ഇവര്‍ വിശ്ചസിച്ചു. ക്രയവിക്രയ ത്തില്‍ സ്വീകരിക്കപ്പെടാതെ പോകുകയും നിയമാനുസൃതം (്രചാരത്തിലിതിക്കുകയും ചെയ്യുന്ന നാണയങ്ങളിലൊന്നായി മാനവികത മാറുന്നു എന്ന്‌ ഇവര്‍ ഭയപ്പെട്ടു. ഇത്തരം ഒരവസ്ഥയില്‍ കലാകാരന്റെ പങ്ക്നേയും ഇവര്‍ തിരിച്ചറിഞ്ഞു. (,്രായോഗികബുദ്ധിയും പ്രയോജനവാദവും ചേര്‍ന്ന്‌ ഭൂമി നശിച്ചുകൊണ്ടിരിക്കുന്നതിനെ വിചാരണ ചെയ്ത്‌ അതില്‍ തങ്ങള്‍ക്കുള്ള ഓഹരി ഇവര്‍ വേര്‍തിരിച്ചുവെച്ചു. മനുഷ്യരോട മുഖംതിരിഞ്ഞു നില്‍ക്കാനോ മാനവികതയുടെ ഈര്‍ജ്ജത്തെ നിരസിക്കാനോ ഇവര തയ്യാറായില്ല. ആധുനിക മലയാള ചെറുകഥാകൃത്ത്‌ മനുഷ്ൃയനിലെ' മനുഷ്യനെ അയ്വേഷിച്ച തിലുണ്ടായ അനുഭവം താഴെ പറയുന്ന പ്രകാരം ക്രമീകരിക്കാം. 237 ok a 4 ക a പൂരണ്ണത എന്ന സങ്കല്പം അപ്രാപ്യമാണെന്നു വിശ്ചസിച്ച ആധുനികത പൂര്‍ണ്ണ മനുഷൃനെ അമ്പേഷിച്ചതേയില്ല. * മനുഷ്യനെ നിര്‍വചിക്കുന്നത്‌ പരിസരങ്ങള്‍ ആകയാല്‍ സ്വയം കണ്ടെത്താന്‍ അവനു കഴിയാതെ പോകുന്നുവെന്ന്‌ അവര്‍ വിശ്ചസിച്ചു. * അവകാശങ്ങളും ചുമതലകളുമാണ്‌ പൂര്‍ണ്ണ പൌരനെ സൃഷ്ടിക്കുന്നത്‌ എന്ന അധികാരഘടനയുടെ (പ്രചരണത്തെ അവര്‍ ചോദ്യം ചെയ്തു. * മനുഷ്യന്റെ ആവശ്യവും അവകാശമെന്ന ന്ലയില്‍ അവനു ലഭിക്കുന്ന കാരയ ങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന്‌ അവര്‍ക്ക്‌ തോന്നി. സംതൃപ്തി അനുഭവിക്കാ൯ കഴി യാത്ത അവസ്ഥ, പുമതലകളെ ദൈന്യതയോടെ വീക്ഷിക്കാ൯ പ്രേരിപ്പിക്കുന്നു. ചുമത ലകള്‍ നിര്‍ബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടവയായതിനാല്‍ അത്‌ ആത്മവേദന വര്‍ദ്ധി പ്പിക്കുന്നു. * മനുഷ്യനിലെ മനുഷ്യനില്‍ വിരുദ്ധദമ്പങ്ങള്‍ തമ്മല്‍ നടക്കുന്ന സംഘര്‍ഷ ത്തിന്റെ രംഗവേദിയാണ്‌ അവന്റെ മനസ്സ്‌ എന്ന ജവര്‍ കരുതി. വ്ൃക്തി സ്വന്തം സ്വത്്ച ത്തോട നടത്തുന്ന സംഘര്‍ഷമാണ്‌ സൂക്ഷ്മാംശത്തില്‍ കഥയില്‍ നടക്കുന്നത്‌. ഗാര്‍ഹികാന്തരീക്ഷത്തിലെ വെരുദ്ധ്യമാണ്‌ മറ്റൊരു സംഘര്‍ഷതലം.. അച്ഛന്‍,/മകന്‍, ഭാര്യ/ഭർത്താവ്‌, ഗാര്‍ഹികചുമതലകള്‍ നിര്‍വ്ൃഹിക്കുന്നവന്‍ /ഉത്തരവാദിത്തമില്ലാത്തവന്‍ തുടങ്ങി ഈ വിരുദ്ധതകള്‍ നീണ്ടുപോകുന്നു. ഈ ശൈഥീിലൃങ്ങള്‍ മനസ്സിനകത്ത്‌: ഒതുങ്ങിനില്‍ക്കുന്നതിലെ ദുരന്തമാണ്‌ കഥ കള്‍ പ്രകടിപ്പിച്ചത്‌. “മുകശീതസങ്കംരം' എന്‌ കവി പറയുന അവസ്ഥ കഥയില്‍ കൂടു തല്‍ അര്‍ത്ഥവരര്‍ത്തായി അവതരിപ്പിക്കാ൯ ഏഴുത്തുകാര്‍ ശ്രദ്ധിച്ചു. 238 വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിനും ഭിന്നതലങ്ങള്‍ ഉണ്ടായി. വിശ്വാസി; അവിശ്വാസി, ഗ്രാമീണന്‍ /നാഗരികന്‍, കര്‍ഷകന്‍ തൊഴിലാളി! എന്നിങ്ങനെ മനുഷ്യനിലെ മനുഷ്യന്‍ വിഭജിതനാണ്‌ എന്ന്‌ ആധുനിക കഥ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം സുക്ഷ്മവൈരുദ്ധയങ്ങള്‍ ക്രമാനുഗതമായി വികസിച്ച, പരവും രാഷ്ട്രവും തമ്മിലും വ്യക്തിയും അധികാരവും തമ്മിലുമുള്ള സംഘര്‍ഷത്തിലെത്തുന്നു എന്നതാണ്‌ ആധുനിക മലയാള ചെറുകഥയുടെ ആദ്യകാലഘട്ടം വിശ്വസിക്കുന്നത്‌. ഈ അവസ്ഥ കള്‍ ചിര്ത്കരിക്കുമ്പോഴും വൃക്തു സമുഹത്തേക്കാള്‍ ഉയര്‍ന്നുനരക്കുന്നു. 6.5. എന്നാല്‍ ആധുനികതയുടെ ദിതീയഘട്ടം സ്വയമേവ സങ്കീരണ്ണമായിരുന്നു. ഒ.വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.എസ്‌. മാധവന്‍, സക്കറിയ തുടങ്ങിയ എഴുത്തുകാര്‍ ആധുനികോത്തരഘട്ടത്തിന്റെ പ്രതിനിധി കളാണ്‌. ക്രമപ്പെടുത്തിവെച്ചു ജീവിതത്തെ സംശയദൃഷ്ട്യഠ വീക്ഷിക്കുന്നതിനു മാര്ത മാണ്‌ ആധുനികതയുടെ ആദൃഘട്ടത്തിലെ എഴുത്തുകാര്‍ വായനക്കാരനെ പ്രേരിപ്പിച്ചു ല്‍. എല്ലാ “ക്രമങ്ങളും നിശ്ചിത താലപരുങ്ങളില്‍നിന്‌ ഉടലെടുക്കുന്നതാണെന്നും, ക്രമ രാഹിത്ൃയമാണ്‌ കലാകാരന്‍ അമ്വേഷിക്കേണ്ടതെന്നും ദിതീയഘട്ടത്തിലെ എഴുത്തുകാര്‍ വിശ്വസിച്ചു. പരമ്പരാഗതമായി കിട്ടിയ അറിവുകള്‍ മുതല്‍ ആധുനികവിജ്ഞാനം വരെ ഒന്നിനേയും വിശ്ചസിക്കരുതെന്ന്‌ മലയാള ചെറുകഥയിലെ ആധുനികത പ്രചരിപ്പിച്ചു. 'സദാചപാരം' എന്ന വാക്കിനെ ഇവര്‍ അംഗീകരിച്ചുതേയില്ല. “യുക്തി, വികാരത്തിന്റെ ശ്ര്തുവാണെന്നും, വൈകാരികതയെ നിയ്രന്തിക്കുന്ന ഏതൊരു യുക്തിയും ന്രസിക്ക പ്പെടേണ്ടതാണെന്നും ഇവര്‍ വാദിച്ചു. ശാസ്ത്രീയയുക്തി കഥയുമായി കലഹിക്കുന്ന സാഹചര്യം സംജാതമായി. എവിടെ എന്തുകൊണ്ട്‌? എപ്പോള്‍? എന്ന്‌ ചോദ്യങ്ങള്‍ അപ്രസക്തമായി. നവോത്ഥാന കാലഘട്ടത്തിലെ മനുഷ്യന്‍ യുക്തിവിചാരം നല്‍കിയ 239 ആത്മവിശ്വാസം അവിവേകമാണെന്‍് ഇവര്‍ വാദിച്ചു. ഉദാരമാനവികതാബേോധം ഈ കഥകള്‍ പരിഗണിച്ചുതേയില്ല. ഭരതികവികസനം, എതു നിലയിലുള്ളതായാലും വ്യക്തി യുടെ നേരേയുള്ള കടന്നാക്രമണ്മാണെന്ന്‌ ഇവര്‍ കരുതി. ആധുനികതയുടെ ഈ രണ്ടാ മത്തെ ഘട്ടം നവോത്ഥാനകാലം നിര്‍മ്മിച്ചെടുത്ത ആത്മവിശാസമുള്ള മനുഷ്യനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ലക്ഷ്യംവെച്ചു. 6.5.1 ഭാതിക പ്രപഞ്ചത്തിനോട യോഗാത്മകമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളാണ്‌ വിജയന്റെ കഥകളില്‍ പ്രതൃക്ഷപ്പെട്ടല്‍. തത്വശാസ്രതങ്ങളും ദര്‍ശ നങ്ങളും മനുഷ്യന്‌ ആശ്രയം നല്‍കുന്നില്ലെന്ന്‌ ഈ കഥാകാരന്‍ വിശ്ചസിച്ചു. ശൂന്ൃതാ വാദമാണ്‌ മുകുന്ദന്റെ കഥകള്‍ അവതരിപ്പിച്ചത്‌. പാശ്ചാത്യാധുനികതയുടെ സ്വാധീനം മുകുന്ദന്റെ കഥകളില്‍ പ്രകടമാണ്‌. എല്ലാ അന്വേഷണങ്ങളും ശൂനൃതാബോധത്തെ ശക്തി പ്പെടുത്തുന്നു എന്ന അനുഭവമാണ്‌ കഥകളിലൂടെ മുകുന്ദന്‍ പങ്കുവെച്ചു. നിയമങ്ങളും, വിധികളും, അപവാദങ്ങളും മനുഷ്യനെ പരിഗണിക്കുന്നതേയില്ലെന്ന്‌ കാക്കനാടന്റെ കഥ കളും കഥാപാരതങ്ങളും വിശ്ചസിച്ചു. ജീവിതം ഒരു പ്രഹേളികയാണെന്ന സങ്കല്പമാണ്‌ സേതു തന്റെ കഥകളിലൂടെ അവതരിപ്പിച്ചത്‌. ര്രമാത്മകമായ ഒരു കഥാന്തരീക്ഷത്തെ സൃഷ്ടിക്കുന്നതിലാണ്‌ സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും (ശ്രദ്ധിച്ചത്‌. ആധു നികതയുടെ ആദൃഘട്ടത്തില്‍ പ്രതൃക്ഷപ്പെട്ട എന്‍.എസ്‌. മാധവന്റെ കഥകള്‍ക്ക്‌ ആധു നികാംശത്തേക്കാള്‍ നവോത്ഥാന ഭാവുകത്ചത്തോടാണ്‌ അടുപ്പം. ആനന്‍ ചെറുകഥയെ ക്കുറിച്ചുള്ള ഒരു നിരവചനത്തേയും ഗാനനിച്ചില്ല. ജീവിതത്തിന്റെ മഹാപ്രവാഹത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ആനന, ആ പ്രവാഹത്തില്‍ വഴിയില്‍തടഞ്ഞ്‌ നിന്നുപോകുന്ന ഏകനായ വ്യക്തിയെയാണ്‌ കുടുതരഃ ശ്രദ്ധിച്ചത്‌. ആധുനിക ചെറുക ഥാകൃത്തുക്കളുടെ പട്ട്കയും, അതില്‍ ഓരോരുത്തരുടെയും സവിശേഷതകളും കൂടുത ലായി അവതരിപ്പിക്കാനുള്ള സാദ്ധൃതകളുണ്ട്‌. ഏന്നാല്‍ ആധുനികരയുടെ രണ്ടാംഘ 2400 ടുത്തിലെ മനുഷ്യസങ്കല്‍്പവും മാനവികതയോടുള്ള സമീപനവുമാണ്‌ ഇവിടെ പ്രസ DOM} IDG). 6.5.2. 'സ്വാത്ര്ര്യാനന്തരഭാരതം' എന്ന ദേശരാഷ്ര്രസങ്കല്‍പം, നവോത്ഥാനകാലത്തിന്റെ പ്രതിക്ഷകളിലൊന്നായിരുന്നു. ആഗ്രഹിക്കുന്ന അര്‍ത്ഥത്തില്‍, ഈ സങ്കലപം, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെവന്നത്‌ ആധുനികതയുടെ വാദമുഖങ്ങള്‍ക്ക്‌ ശക്തിപ കര്‍ന്നു. “ആസൂര്തിതവികസനം” പൌരസമത്ചം ഉറപ്പുവരുത്തുമെന്നും, ഉള്ളവനും ഇല്ലാ ത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്നും ഉള്ള ധാരണ ആസുധതണത്തിലെ പിഴവുകള്‍ കാരണം തകര്‍ന്നതും ആധുനികതാചിന്തയ്ക്ക്‌ സാധൂകരണം നല്‍കി. ചരി ത്രത്തിലധിഷ്ഠിതമായ നെഹ്റുവിന്റെ യുക്തിബോധം മിഥ്യയാണെന്ന വാദം ഉയര്‍ന്നു വന്നര മലയാള ചെറുകഥയുടെ ആധുനികരു തുടങ്ങിവെച്ചു അയുക്തികതാബോധത്തെ വളര്‍ത്തി. കാല്പനികതയോടും, യഥാതഥവര്‍ണ്ണനയ്ക്ക്‌ പ്രാധാന്യംനല്‍കുന്ന സോഷ്യ ലിസ്റ്റ റിയലിസത്തോടുമുള്ള വായനക്കാരന്റെ മടുപ്പ്‌ ആധുനിക കഥാശൈലിക്ക്‌ പ്രചാരം കിട്ടാന്‍ അവസരമൊരുക്കി. ആധുന്കത പാശ്ചാതൃമാണെന്നും പാശ്ചാതൃമായതെല്ലാം അനുകരണ്യമാണെന്നുമുള്ള ഒരു മാനസികാവസ്ഥ കോളനിവാട്ചയുടെ ഭാഗമായി നിലനിന്നിരുന്നത്‌ ആധുനികതയ്ക്ക്‌ അവസരമൊരുക്കി. പ്രതൃക്ഷത്തില്‍ സമംര്‍ണ്ണമെന്നു തോന്നാവുന്ന ആധുനിക ചെറുകഥയുടെ ചേനാവീക്ഷണം ലഘുവും ലളിതവുമായി രുന്നു. ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി അവര്‍ പങ്കുവെച്ചു രചേനാവിക്ഷണം താഴെ പറയുംപ്രകാരം സംരഗഹിക്കാം. * മനുഷ്യന്‍ എന്ന സങ്കല്പം മറ്റാരുടെയോ നിര്‍മിതിയാണ്‌. അവന്റെ ഇച്ഛുകള്‍ക്കോ താല്പര്യങ്ങള്‍ക്കോ ആ നിര്‍മ്മാണത്തില്‍ സ്ഥാനമില്ല. അവന്‍ അവനില്‍ നിന്നുതന്നെ അനുനാകയാല്‍ പുര്‍ണ്ണുതയെന്ന സങ്കല്പം പ്രസക്തമല്ല. 244 * ആദിമദ്ധ്യാന്തപൊരുത്തമുള്ള ജീവിതത്തിന്റെ പ്രതികവത്കൃത ആവിഷ്കാരമാണ്‌. ഒരു ചെറുകഥ എന്ന രൂപപരമായധാരണയെ ഇവര്‍ തീരത്തും നിഷേധിച്ചു. ജീവിതം പൊരുത്തക്കേടുകളുടേതാണെന്നതിനാല്‍ മരണം മാത്രമാണ്‌ സനാതനമെന്നും അതു മാധ്രമാണ്‌ മോചനമെന്നും ഇവര്‍ പ്രഖ്യാപിച്ചു. * നിഷേധികളായും കലാപകാരികളായും ഒടുവില്‍ സ്വയം മുറിവേറ്റ പലായനം ചെയ്യുന്നവനായും മാറുന്ന മനുഷ്യനെയാണ്‌ കഥാകാരന്‍ ലക്ഷയമാക്കേണ്ടത്‌. പ്രതീക്ഷയില്ലാത്ത മനുഷ്യന്‍ മൂല്യബോധത്തിന്റെ പ്രശ്നമേ ഇല്ലെന്ന്‌ ഇവര്‍ വിശ്ച സിച്ചു. മൂല്യനിരാസമാണ്‌ കഥയുടെ കര്‍ത്തവഖ്യമെന്ന ധാരണ ഇവര്‍ വളര്‍ത്തി. മലയാള കഥയിലെ മനുഷ്യസദംലപം കീഴ്മേല്‍ മറയുന്നത്‌ ഈ കാലഘട്ടത്തിലാ ണ്‌. എല്ലാ മൂല്യങ്ങളും തിരസ്കൃതമാകുന്നതും ഈ ഘട്ടത്തിലാണ്‌. മാനവികത തീര്‍ത്തും അപ്രസക്തമായ ഒരു കാഴ്ചപ്പാടാണെസന്‌ ആധുനിക ചെറുകഥയുടെ ഉത്തരഘട്ടം പ്രച Glo flag. 6.6. നവോത്ഥാനകാല മനുഷ്ൃസങ്കല്പം പൂര്‍ണ്ണമായും ഇല്ലാതാക്കാ൯ സാഹിതൃത്തിലെ ആധുനിക പ്രവണതയ്ക്ക്‌ കഴിഞ്ഞോ? എന്ന അവ്വേഷണം ഇവിടെ പ്രസക്തമാണ്‌. കഥയില്‍ വിശദീകരിച്ച രണ്ടുഘട്ടങ്ങള്‍ മറ്റ്‌ സാഹിതൃരൂപങ്ങളുടെ ആധുനികതരുയെക്കു റിച്ചുള്ള പഠനത്തിലും പ്രസക്തമാണ്‌. പാശ്ചാതൃയകൊളോോണിയല്‍ സങ്കല്പങ്ങളോട ബാഹ്ൃതലത്തിരു കലഹിക്കുമ്പോഴും, മാനസികമായ ഒരു വിധേയത്വം നി്ര്‍്ബന്ധ്ത മാകുന്ന അന്തരീക്ഷമാണ്‌ (6്രിദ്ടീഷ്‌ അധികാരികള്‍ ഇന്ത്യയില്‍ വളര്‍ത്തിയത്‌. “മനുഷ്യനെ” നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു ചേരുവകളില്‍ പ്രധാനപ്പെട്ടവയെല്ലാം പാശ്ചാത്ൃയനാടുകളിര നിനു കൊണ്ടുവന്നതായിരുന്നു. പരബോധം, ജനാധിപത്യം, നിയമം, നിയമലംഘനം, ശിക്ഷാവിധികശ, വിദ്യാഭ്യാസം, പെരുമാറ്റരീതികള്‍ തുടങ്ങി 242 ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ സൃഷ്ടിച്ച മിക്കു കാര്യങ്ങളും പാശ്ചാതൃമായിരു ന്നു. പാശ്ചാത്യേതരമെന്നു വ്ൃവച്ചേദിച്ച്‌ പറയാവുന്ന ജനിതകമായ ഘടകങ്ങളും ഭൂമി ശാസ്രതപരമായഘടകങ്ങളും അപരിഷ്കൃതവുംഅപ്രസക്തവുമാണെന്ന ധാരണ പാശ്ചാ തൃര്‍ വളര്‍ത്തികൊണ്ടുവന്നു. “ബാര്‍ബേറിയ൯സ്‌ ഏന്ന പദ്രപപയോഗത്തിലൂടെ മാനസികമായ വിധേയത്ത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചു. നവോത്ഥാനകാല മനുഷ്യനിലെ മിക്കു ഘടകങ്ങളും പാശ്ചാത്ൃയമാണെന്നിരിക്കെ പാശ്ചാത്യയുക്തിയുടെ ഭാഗമായി പ്രചാ രത്തില്‍ വന്ന ആധുനികതയ്ക്ക്‌ (ബ്ബ ഈ മനുഷ്യനെ ഇല്ലാതാക്കാന്‍ സ്വാഭാവി കമായും കഴിയുമായിരുന്നു. 6.7. ആധുനികതയുടെ കാലഘട്ടത്തിലും 'ചെറുകഥ' എന്ന സാഹ്ത്ൃരൂപത്തിന്റെ വിലോ ഭനീയത ഒട്ടുംതന്നെ കുറവായിരുന്നില്ല. സേകള്‍ മുതല്‍ക്കുള്ള വ്വിധആനുകാലിക പ്രസിദ്ധികരണങ്ങളും പുസ്തകശാലകളുടെ കാറ്ലേലോഗുകളും ഈ ജനരപ്രിയത്ധം സാക്ഷക്യപ്പെടുത്തുന്നു. വായനക്കാര്‍ക്ക്‌ കഥയിലുള്ള താലപര്യം സാഹിത്ൃയവിമര്‍ശനവും തിരിച്ചറിഞ്ഞിരുന്നു. കഥകളെക്കുറിച്ച്‌ മാ്രതം നിരവധി പഠന്രഗന്ഥങ്ങള്‍ പ്രസിദ്ധീകൃ തമായി. ആധുനിക ചെറുകഥാകൃത്തുകള്‍ മറ്റ സാഹിത്ൃരൂപങ്ങളിലും തങ്ങളുടെ രച നാവൈഭവം തെളിയിച്ചു. രചനാ സാങ്കേതങ്ങളും രൂപവൈവിദ്ധൃത്തിന്‌ നിദാനമായി വര്‍ത്തിക്കുന്ന സൌന്ദരൃഘടകങ്ങളും ശാസ്രതിയമായിത്തന്നെ അവര്‍ ഉള്‍ക്കൊണ്ടു. മറ്റ്‌ കലാരൂപങ്ങളെ അടുത്തറിയാന്‍ ശ്രമിച്ചു ആധുനിക ചെറുകഥാകൃത്തുകള്‍ക്ക്‌ പ്ര്തകല യിലുള്ള താല്പര്യവും ശ്രദ്ധേയമായിരുന്നു."* ഒരു ജനതയെ ആകെ സ്വാധീനിച്ച സാഹിത്ൃസങ്കല്‍ലപത്തേയും മുല്യവിചാരത്തേയും വിമര്‍ശനവിധേയമാക്കുന്നവരായതി നാല്‍ തികഞ്ഞ ജാഗത ഇവര്‍ രചനയില്‍ പ്രദരശിപ്പിച്ചു. 243 ലോകത്ത്‌ എല്ലായിടത്തും കഥ മനുഷ്യനോടൊപ്പം വളരുകയും അവനെ നില നിര്‍ത്താന്‍ ജാഗ്രത കാണിക്കുകയും ചെയ്ത സാഹിത്ൃരൂപമാണ്‌. മനുഷ്യോചിതമെന്ന്‌ സമൂഹം നിശ്ചയിച്ച്‌ കാര്യങ്ങളെ കഥ ആവിഷ്കരിക്കാന്‍ ശ്രദ്ധിച്ചു. നേര്‍വിപരീതമായ ഒരു ദിശയിലേക്ക്‌ ഈ സാഹിത്ൃരൂപം വഴിമാറിയതില്‍ മലയാള വായനക്കാരന്റെ നില പാടുകളും നിരീക്ഷിക്കേണ്ടതുണ്ട. നാഗരികതയുടെ വികാസവും, അനുഭവങ്ങളുടേയും അനുഭൂതികളുടേയും കുമ്പോളവല്‍ക്കരണവും മദ്ധ്യവരഗ്ുക്കാരനായ ഇടത്തരക്കാരനെ പലരീതിയില്‍ ബാധിച്ചിരുന്നു. സാമൂഹികമാറ്റങ്ങള്‍ക്ക്‌, അതിന്റേതായ ചലനനിയമങ്ങള്‍ ഉണ്ടെന്ന ധാരണ ക്രമേണ ഇല്ലാതാകുന്ന സ്ഥിത! നിലവില്‍വന്നു. വിപ്ലവം വിമോചനം തുടങ്ങിയ സങ്കലപങ്ങള്‍ കൈയെത്തുന്ന ദൂരത്തിലല്ലെന്ന്‌ അവര്‍ കരുതി. അസ്തിത്വ ത്തെക്കുറിച്ചുള്ള സ്ധകാരൃസന്ദേഹങ്ങളും ഇവര്‍ക്ക്‌ ഉണ്ടായിരുന്നു. പരിപാവനമെന്നു കരുതിയ പലതും കൈമോശം വരുന്നത്്നെ നിസ്സംഗമായി നോക്കിനില്‍ക്കാനേ നഗര ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവന കഴിഞ്ഞിരുന്നുള്ളു. ഈ മദ്ധ്യവര്‍ഗ്ൃത്തിന്റെ സംവേദനശീലത്തെ മാറ്റുന്നതിനാണ്‌ ആധുനിക ചെറുകഥ ലക്ഷ്യമിട്ടത്‌. 6.8. മനുഷ്യനും കഥയും വഴിപിത്യുമ്പോശേ എല്ലാ സാഹിതൃകലാരൂപങ്ങള്ലും ഈ ലക്ഷ്യം മു൯ന്‍ന്രത്തി രചന നടത്തിയ സന്ദര്‍ഭം ഉണ്ടെന്ന കാര്യവും പ്രസക്തമാണ്‌. മലയാള കവിതയില്‍ ആധുനിക പ്രവണ തകള്‍ പ്രതൃക്ഷപ്പെടുന്നത്‌ 1960കളിലാണ്‌. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (3952), അയയപ്പപണിക്കുരുടെ കുരുക്ഷേര്തം' (1957) തുടങ്ങിയ കാവുങ്ങ ജില്‍ പ്രതൃക്ഷപ്പെട്ട പുതുര്രവണതകള്‍ ചര്‍ച്ചയാകുന്നതോടെയാണ്‌ കവിതയിലെ ആധു നികതയുടെ തുടക്കും. അതിന്റെ സൂക്ഷമവിശകലനം ഇവിടെ സാദ്ധ്യമല്ലെങ്കിലും മനു ഷ്ൃനെക്കുറിച്ചുള്ള സങ്കല്പം പ്രതിപാദിക്കേണ്ടതുണ്ട്‌. മനുഷ്യശക്തിയെക്കുറിച്ചും അവന്‍ സൃഷ്ടിച്ചു സമ്ൃദ്ധിയെക്കുറിച്ചും ബോധവാനായ അക്കിത്തം മനുഷ്യനെ നിര്‍ണ്ണയിക്കുന്ന 244 വിധം ശ്രദ്ധേയമാണ്‌. ഒരു ഭാഗത്ത്‌ ആനന്ദത്തിന്റെ തിളച്ചുമറിയുന്ന ലോകത്തെ ചിത്രീ കരിച്ച്‌ അതിന്റെ മറുഭാഗം അദ്ദേഹം കാണിച്ചുതരുന്നു. ഉയരുന്നു നേര്‍ത്ത നേര്‍ത്ത മനുഷ്ൃശ്ശുരോദനം നിരത്തില്‍ കാക്കുകൊത്തുന്നു പത്തപെണ്ണിന്റെ കണ്ണുകള്‍ മുലചപ്പിവലിക്കുന്നു നരവര്‍ഗ്ഗനവാത്ഥി*റ്‌ നരത്ചം ദുര്‍ലഭമാണെന്ന വിശ്ചാസം പ്രാചീന ഭാരതദര്‍ശനം പങ്കുവെച്ചിടടുണ്ട. ആ മനുഷ്യനെ മനുഷ്യന എന്താക്കിത്തിര്‍ക്കും എന അമ്വേഷണം ആധുനികകവിത തുടര്‍ന്നുകൊണ്ടിരുന്നു. മാനവജീവിതത്തിന്‌ എല്ലാ അര്‍ത്ഥത്തിലും ലക്ഷ്യബോധം നല്‍കുന്നു എന്നു വിശ്വസിക്കുന്ന “നക്ഷ ത്തിനോട്‌ കുരുക്ഷേര്രം എന്ന കവിത യില്‍ അയ്യപ്പപണിക്കര്‍ പങ്കുവെക്കുന്ന കാഴചകള്‍ പ്രസക്തമാണ്‌. ആ വഴിയില്‍ന്‌ കാണുടുന്നു മത്യേ- ഭാവനയുടെ സൃഷ്ടിവിശേഷം ആളു തിക്കിത്തിരക്കിയേരുന്ന- താണ്‌ ചന്ത അതാണെന്‍ പ്രപഞ്ചം. വിലപനക്കു ചരക്കുകളും പേറി വിലപനക്കാര്‍ വരുന്നു പോകുന്നു തങ്ങളെത്തന്നെ വിരുക്കുന്നു, വീണ്ടും തങ്ങള്‍തന്നെ വിലപേശി നില്‍പ്പൂ. മാര്‍ക്കറ്റ്‌ (Market) aga 01086) പാശ്ചാതൃപിന്തയില്‍ മാന്യൃസ്ഥാനങ്ങളില്‍ നില്‍ക്കു 245 ന്നതാണ്‌. എന്നാല്‍ “ചന്ത' എന്ന മലയാളപദം മലയാളിയ്ക്ക്‌ പലപ്പോഴും മാന്ൃമല്ല. പണം, ചരക്ക്‌, വില്പന തുടങ്ങിയ കമ്പോളനിയമങ്ങളുടെ ലോകം മനുഷ്യനെ മറ്റൊ ന്നാക്കുന്നതായി കവി കരുതുന്നു. സമൂഹത്തിലലിഞ്ഞുചേരാനും സാമൂഹൃനിയമങ്ങ ളോട പൊരുത്തപ്പെടാനും കഴിയാത്ത അനൃതാബോധമുള്ള മനുഷ്യര്‍ ആധുനിക കവി തയില്‍ നിരന്തരം പ്രതൃക്ഷപ്പെട്ടു. ഗഹനമായ ദാര്‍ശനികബോധവും ദുര്‍ഗ്രഹമായ ബിംബ കല്പനകളും ഛന്ദോമുക്തമായതിലെ ലയഭംഗങ്ങളും ആധുനികകവിരുയും വായന ക്കാരനും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. മലയാളനാടകവേദിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നത്‌ :97കേളിലാണ്‌. രചനകളിലും അവതരണത്തിലും ജനകിീയമായിരുന്ന രംഗവേദ്‌, ഗവേഷകരുടെയും അക്കാ ദമിക്‌ താലപര്ൃക്കാരുടെയും രീതിശാസ്രതത്തിനനുസരിച്ചു മാറാന്‍ ആരംഭിച്ചു. നാടകം ജനങ്ങളിരാനിന്നും ജനം നാടകത്തിരന്ന്നും അകന്നു. സ്വാഭാവികമായ സാമൂഹിക പ്രശ്നങ്ങളാല്‍ (ഗാമീണ നാടകവേദികള്‍ അറുപതുകള്‍ക്കു മുയുതന്നെ നിശ്ചലമാ യിരുന്നു. തനിയാവരത്തനങ്ങളാലും കൃരതിമത്ഖത്താലും പ്രൊഫഷണര നാടകവേദിയും അനാകര്‍ഷമായി മാറി. സാമാന്യ മനുഷ്യന്യെ സാധാരണജീവിതം രംഗവേദിയിരുനിന്നും അപ്രത്യക്ഷമായി. പരിക്ഷണനാടകങ്ങളില്‍ സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാ യിരുന്നുവെങ്കിലും അപരിചിതമായ അവതരണരീതി പ്രേക്ഷകനെ വിഷമിപ്പിച്ചു. ഉപ ഹാസത്തിനു വിധേയനായ മനുഷ്യനാണ്‌ രംഗവേദിയില്‍ പ്രതൃക്ഷപ്പെട്ടത്‌. മലയാള നോവലിന്റെ ചരിതം കഥയോടൊപ്പം തെളിയുന്നതും മങ്ങുന്നതുമാണ്‌. ടി, പത്മനാഭനൊഴികെ മിക്കു ചെറുകഥാകൃത്തുകളും നോവല്സ്റ്റുകശ്കൂടിയായിരുന്നു. ഒ.വി. വിജയന, എം. മുകുയന്‍, കാക്കനാടന്‍ തുടങ്ങിയ ആധുനിക ചെറുകഥാകൃത്തുക ളുടെ നോവലിലും പ്രതീക്ഷയറ്റ മനുഷ്യന്‍ ഏറെ ദയനീയമായ പശ്ചാത്തലത്തില്‍ പ്രത്യ ക്ഷ്മപ്പെട്ടു. മരണമാണ്‌ ആധുനിക നോവലില്‍ മനുഷ്യനേക്കാള്‍ വളര്‍ന്നുനിന്നത്‌. മല 246 യാള ചെറുകഥയിലെ ആധുനികതയുടെ രണ്ടാംഘട്ടം മറ്റു സാഹിതൃശാഖകള്‍ക്കു സമാ ന്തരമായി രൂപപ്പെട്ടതും വികാസത്തിന്റെ ഘട്ടത്തില്‍ അവയെക്കൂടി സ്വാധീനിച്ചുവയുമാ യിരുന്നു. 5.9. മനുഷ്യസമജംല്പത്തെ തകര്‍ക്കാന്‍ ആധുനിക സാഹിതൃരൂപങ്ങളെല്ലാം പൊതു വായ പില സങ്കേതങ്ങള്‍ ഉപയോഗിച്ചതായി കാണാം. ഈ പ്രബന്ധത്തിന്റെ അന്വേഷ ണമേഖല കഥ എന്ന സാഹിത്ൃരൂുപമാകയാല്‍ കഥാകാരന്‍ സ്വീകരിച്ച ത്രന്തങ്ങളെയാണ്‌ ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. ആധുനികതയുടെ രണ്ടാംഘട്ടുത്തിലെ കഥക ളില്‍ മനുഷൃസങ്കലപത്തെ തകര്‍ക്കാനുള്ള (ശമം (്രധാനമായും അഞ്ച്‌ ക്യേന്ദബിന്മു ക്കളെ മുന്‍നിര്‍ത്തിയാണ്‌ നടന്നത്‌. അവ താഴെ പറയുന്നവയാണ്‌. മാതൃത്വം - പിതൃത്വം - ജനനം - ശൈശവനിഷ്കളങ്കത വീട - ഗൃഹാന്തരീക്ഷത്തിന്റെ ചേരുവകള്‍ -- ഇജണക്കം - പിണക്കം പൊതുജഇടങ്ങള്‍ - പൊരുത്തപ്പെടാന്‍ കഴിയാത്ത കീഴവഴക്കെങ്ങള്‍ സ്രതീ;/പുരുഷന്‍, സ്നേഹം, പ്രേമം, രതി, ദാമ്പത്യം രോഗം -- ചികത്സ -- നിരാശ - മരണം 6.9.1, മാതൃത്ധം, പിതൃത്വം മുരുലായവ്‌ മാതൃത്ധചത്തെ പാവനമായും പിതൃത്വത്തെ രക്ഷാകര്‍ത്തയത്ധമായും ജനനത്തെ വര ദാനമായും ശൈശവത്തെ ദൈവതുല്യമായും കണക്കാക്കുന്ന ഒരു സംസ്കൃതി കേരള യതയുടെ ഭാഗമായി വളര്‍ന്നുവന്നതാണ്‌. വരേണ്ൃയമായിരിക്കാമെങ്കിലും ഇതരസമൂഹ ങ്ങളിലും ഈ കാഴ്ചപ്പാടിന്‌ വലിയ വൃത്യാസമുണ്ടായിരുന്നില്ല. — ou പിഴച്ച സന്തതി, അസുരവിത്ത, ജാരസന്തതി എന്നെല്ലാം വിശേഷിപ്പിച്ചാലും ജീവി 247 തത്തിന്റെ ആദൃഘട്ടത്തെ ആദരവോടെയാണ്‌ സമൂഹം വീക്ഷിച്ചത്‌. “നരവര്‍ഗ്ഗ നവാതി ഥിയെ” മാരതമല്ല ജീവന്റെ എല്ലാ മിടിപ്പുകളേയും മനുഷ്യന്‍ ആദരിച്ചു. എന്നാല്‍ ആധു ന്കതയുടെ രണ്ടാംഘട്ടത്തിലെ കഥാകാരന്‍ ഇതിനെയെല്ലാം നിഷേധിച്ചു. നിരവധി സന്ദര്‍ഭങ്ങള്‍ ഈ അര്‍ത്ഥത്തില്‍ എടുത്തുകാണിക്കാമെങ്കിലും ഏറ്റവും ഉചിതമെന്നു തോന്നുന്ന സേതുവിന്റെ നൂലേണി” എന്ന കഥയിലെ (ഭ്രമാത്മകമായ ഒരു ലോകത്തു നിന്നും നൂലേണിയില്‍ ഇറങ്ങിവരുന്ന അമ്മ, മകനോട്‌ പറയുന്ന വാക്കുകള്‍ ഈ നിഗ മനത്തെ സാധൂകരിക്കുന്നു. “GOODS എപ്പോഴും അങ്ങനെയായിരുന്നു. അയാളുടെ സ്വാരത്ഥത എന്നെ വെറുപ പിച്ചിരുന്നു. ഒരു വിചിത്രനീമിഷത്തിരല്‍ു കാടന്റെ കരുത്തോടെ ആ നിണ്ടു കരുത്തനായ മനുഷ്യന്റെ ആയിരം കൈകള്‍ എന്നെ വലിച്ചുമുറുക്കിയപ്പോള്‍, അയാളുടെ വൃത്തി കെട്ട ആസക്തി എന്റെ രോമകുപങ്ങളിലേക്കു ആഴന്നിറങ്ങിയപ്പോള്‍ നിശ്ശബ്ദയായി തേങ്ങി ക്കരയാനേ എനിക്കു കഴിഞ്ഞുള്ളു. അപ്പോള്‍ ഞാന്‍ വേറെയാര്‍ക്കോവേണ്ട്‌ പ്രാര്‍ത്ഥി ക്കുകയായിരുന്നു. പക്ഷേ, ആ ശപിക്കപ്പെട്ട നിമിഷത്തിന്റെ പൊട്ടിച്ചിതറരു നിന്റെ ജയ ത്തിന്റെ തുടക്കുമായിരിക്കുമെന്ന്‌ ഒരിക്കലും കരുതിയില്ലല്ലോ.”! അഭിശപ്തമായ ജന്മം, നിന്ദ്യമായ മാതൃത്വം, (പ്രാകൃതമായ പിതൃത്വം ഇതെല്ലാം ഈ വരികളിര ന്റഞ്ഞുനിരുക്കുന്നു. അത്തരക്കാരുടെ ജീവിതവും ക്ഥകളിര പ്രത്യ ക്ഷപ്പെടേണ്ടതുതന്നെയാണ്‌. അത്‌ കേരളീയ പരിസരത്തില്‍ പരിചിതമായിരുന്നുവെങ്കിലും പ്രിയപ്പെട്ടതായിരുന്നില്ല. ആവര്‍ത്തിച്ച്‌ ഇവ പിര്രണം ചെയ്തതിലൂടെ ജനനത്തെയും ശൈശവത്തെയും എല്ലാം ശപിക്കപ്പെടുതാക്കി മാറ്റാന്‍ കഴിയുമോ എസ്‌ ഇവര്‍ പിന്തിച്ചു. 5.92. വിം, ഗൃഹാന്തരീക്ഷം മുതലായേവ വാസസ്ഥാനങ്ങളുടെ നിര്‍മ്മിതി ഓരോ ജീവിക്കും അവയുടെ സാകര്ൃയസങ്കല്‍ലപ 246 ങ്ങള്‍ക്ക്‌ അനുസൃതമാണ്‌. സ്വാഭാവികമായ പ്രകൃതിപരിസരത്തില്‍പ്പോലും ഓരോ ജീവിക്കും അവയുടേതായ ആവാസവ്ൃയവസ്ഥയുണ്ട. കുട നിര്‍മ്മിച്ച്‌ കൂടുതല്‍ സുരക്ഷ നേടുന്ന ഏതൊരു ജീവിക്കും ആ കൂട്‌ (പിയപ്പെട്ടതാണ്‌. വിശാലമായ ആകാശത്തു നിന്ന്‌ സ്വന്തം കൂടിരിക്കുന്ന കാടും മരവും തിരിച്ചറിഞ്ഞ്‌ ചേക്കേറുന്ന പക്ഷികളും തേനെ ടുത്ത്‌ തിരിച്ചു കൂട്ടിലെത്തുന്ന തേനീച്ചകളും മേച്ചില്‍പ്പുറങ്ങളില്‍നിന്ന്‌ തൊഴുത്തിലെ ത്തുന്ന വളര്‍ത്തുമൃഗങ്ങളും അവരുടേതായ ആവാസസ്ഥാനങ്ങളില്‍ പ്രത്യേക സംതൃപ്തി കണ്ടെത്തുന്നു. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതില്‍ വീട ഒരു പ്രധാനപ്പെട്ട പം വഹിക്കുന്നു. വാസ്തുസവിശേഷതകളോ, നിര്‍മ്മാണ സങ്കേതങ്ങളോ അല്ല “ആശള്‍പ്പെ രുമാറ്റത്തിന്റെ ' പ്രത്യേകതകളാലാണ്‌ ഓരോ ലീടും വിഭിന്നമാകുന്നത്‌. പട്ടിണി, ദാരി ദം, വിശപ്പ്‌, സനേഹശുനൃത, ദായ്രകമത്തിലെ ക്രമരാഹിത്ൃങ്ങള്‍ തുടങ്ങിയവയെല്ലാം വീടിനെ ഡീടല്ലാതാക്കി മാറ്റിയിരുന്നുവെങ്കിലും വീടിനെ സനേഹിക്കാന്‍ മലയാളി മടി കാണിച്ചില്ല. (പകാശവും ഇരുട്ടും, സുഗന്ധവും ദുര്‍ഗന്ധവും, പിരിയും കരച്ചിലും, സമയ ദ്ധിയും വിശപ്പും എല്ലാം വീടിന്റെ ഭാഗമായി കാണാന്‍ അവന്‌ കഴിഞ്ഞു. തൊടിയും വയലും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടിയാരും അദ്ധാനവും എല്ലാമടങ്ങുന്നതാ യിരുന്നു അവരുടെ ഗൃഹസ്മരണകള്‍. വീട നഷ്ടപ്പെടുന്നതിന്റെ വേദന നവോത്ഥാന കഥകള്‍ വരച്ചുകാണിച്ചു. പക്ഷേ, നിയമങ്ങളും നീതികളുമാണ്‌ വീടിനെ കവര്‍ന്നെടു ത്തത്‌ എന്‌ അവര്‍ കരുതി. പരിഷ്കൃത ലോകത്തിന്റെ നീതിവ്ൃവസ്ഥകളാല്‍ വീടും ധ്രാമവും വിട്ട നാഗരികനായവന്റെ, വീട നഷ്ടപ്പെട്ടതിലെ വിലാപങ്ങളാണ്‌ എംടിയും പത്മനാഭനും കേള്‍പ്പിക്കാന്‍ ശ്രമിച്ചത്‌. അവഗണിക്കപ്പെട്ട സ്രതീക്ക്‌ പതുങ്ങിപ്പാര്‍ക്കാ നുള്ള അവസ്ഥയായി വീട മാറിയതി്ലാണ്‌ മാധവിക്കുട്ടി ദുഃഖിച്ചുത്‌. എന്നാല്‍ വീടിനെ സ്വയം ഇല്ലാതാക്കി വിശാലമായ ഭുമിയിലേക്ക്‌ അലയാനായി ഇറങ്ങിച്ചെല്ലുന്ന മനുഷ നാണ്‌ ആധുനികതയുടെ രണ്ടാംഘട്ടത്തിലെ കഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. “യൂറോപ്പ 249 ലൂടെ പര്യടനം നടത്ത? ബോംബെയിരു അതിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍വന്ന ഭാര്യ വിമാനത്താവളത്തില്‍വെച്ചേ അറിയിച്ചു: “നാട്ടില്‍നിന്നൊരു കത്തുണ്ട്‌. കൈപ്പട കണ്ടിട്ട ഏട്ടന്റേയാണെന്നു തോന്നുന്നു.” കത്തിന്റെ നിയോഗത്തിലൂടെ കഥാനായകന്‍ വീട്ടിലെ ത്തുന്നത്‌ ഏട്ടന്റെ മരണാനന്തരകര്‍മ്മങ്ങള്‍ക്കാണ്‌. ഒ.വി. വിജയന്റെ 'കാറ്റുപറഞ്ഞ കഥ്‌ ഏന്ന കഥയിലെ വീടിനെക്കുറിച്ചും വീട വീടായിത്തീരുന്നതിലെ ചേരുവകളെ കുറി ച്പുമുള്ള സമ്മംല്പങ്ങള്‍ ശ്രദ്ധേയമാണ്‌. വീടുകള്‍ വാസസ്ഥാനങ്ങള്‍ എന്നതില്‍നിന്ന്‌ ഡോര്‍നവയറുകളായി മാറുന്നമാറ്റുന്ന ഒരവസ്ഥ ആധുനികര്‍ അനുഭവിപ്പിക്കാന്‍ ശ്രമി ച്ചു. ഗൃഹാതുരത ഈ കാലഘട്ടത്തിലെ മറ്റുകഥകളിലും അപൂര്‍വ്വമായിരുന്നു. അകത്ത ത്തിലെ മുഖംമുടുകളില്ലാത്ത മനുഷ്യരെ ആധുനികകഥ അന്യമാക്കി. Se 5.9,3. പൊരുജുടങ്ങളും പൊരുത്തപപ്പുടലുകളും ഒറ്റയായ മനുഷ്യന്‍ പറ്റ്‌മാകുന്നതിലാണ്‌ മനുഷ്യത്വം എന്ന ആശയം തെളിഞ്ഞു വരുന്നത്‌. മനുഷ്യപ്പ്ര' എന്ന വാക്ക്‌ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും മനുഷ്യന്റെ ആന്തരികതലവും ബാഹൃതലവും തമ്മിലുള്ള പാരസ്പര്യത്തെയും ഉള്‍ക്കൊ ഒളുന്നതാണ്‌. മനുഷ്യനെ സമൂഹത്തില്‍ അലിയിച്ചുചേര്‍ക്കുന്നത്‌ സ്ധകാരൃശീലങ്ങളെ പൊതുശീലങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കാനുള്ള അവസ്ഥ പ്രകടമാകുമ്പോഴാണ്‌. വിട്ടു വീഴചകളും പൊരുത്തപ്പെടലുകളും ത്യാഗങ്ങളും സഹനങ്ങളും എല്ലാം ഇതിന്റെ ഭാഗ മാണ്‌. സ്വകാര്യലോകങ്ങളില്‍നീന്ന്‌ പൊതുജഇടങ്ങളിലേക്ക്‌ ഇറങ്ങിവന്ന മനുഷ്യനെ മല യാളു ചെറുകഥയിലെ ആധുനികതയുടെ ഉത്തരഘട്ടം ഗൌനിച്ചുതേയില്ല. പൊതുലോകങ്ങളിലും സ്വയം സൃഷ്ടിച്ചെടുക്കുന്ന ഏകാന്തയിലാണ്‌ ഈ കഥാ കാലം അഭിരമിച്ചുത്‌. ബാഹൃതലത്തിലെ അന്ൃതയെക്കുറിച്ചു യോഗാത്മകഭാഷയിരല്‍ പ്രബോധനം നടത്താനാണ്‌ ഇവര്‍ ശ്രദ്ധിച്ചത്‌. സ്വകാരൃശിലങ്ങളില്‍നിന്ന്‌ മോചനമി 250 ല്ലെന്നും പൊതുശീലങ്ങള്‍ക്കുവേണ്ടി ്രമികരിക്കുമ്പോശ മനുഷ്യനു കള്ളനാടൃക്കാര നാകുന്നു എന്നും ഇവര്‍ കരുതി. ത്യാഗങ്ങള്‍ക്കും സഹനങ്ങള്‍ക്കും സ്വാര്‍ത്ഥതയുടെ പ്രേരണയുണ്ടെന്ന്‌ ഇവര്‍ പിരതീകരിച്ചു. 'പറ്റ്‌ത്തില്‍നിന ഒറ്റയിലേക്ക്‌ മനുഷ്യനെ മാറ്റി യതിലൂടെ അതുവരെയുള്ള മനുഷ്യസങ്കല്പത്തെ ഇവര്‍ കീഴ്മേല്‍ മറിച്ചു. ആധുനിക കഥയിലെ ഈ പ്രധാന സവിശേഷത ഏറെ ശ്രദ്ധേയമായതിനാല്‍ ഉദ്ധരണികള്‍കൊണ്ട്‌ വൃഥാ സ്ഥുലമാക്കുന്നില്ല. 6.9.4, സ്രതീ/പുരുഷന്‍, സനേഹം, പ്രേമം, രതി, ദമ്പവേത്യം മുതലായവ ലിംഗപരമായ വൃത്യാസത്തിലൂപരി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ പ്ല താണ്‌. എന്നാല്‍ ലിംഗവ്ൃത്യാസത്തിന്റെ സാമൂഹ്യാവസ്ഥ മനുഷ്യത്വത്തെ ബാധിക്കു ന്നതാണ്‌. നവോത്ഥാനകാലകഥയ്ക്കുപോലും ഈ തീക്ഷ്ണയാഥാര്‍ത്ഥ്യം പുര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ലിംഗവൃത്യാസത്തെ ആധുനികകഥ മറ്റ്‌ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. നിര്‍ദ്ദോഷമായ സ്നേഹം, നിര്‍മ്മലമായ പ്രേമം, സഹജമായ രതി, സംതൃപ്തമായ ദാമ്പതും ഇതൊന്നും ആധുനികകഥയുടെ ദൃഷ്ടി യില്‍ സംഭവ്യമല്ല. മാനവികതാസങ്കല്‍പത്തിന്റെ മഹിതമായ ഈ അവസ്ഥ ആധുനിക കഥ വികൃതമായി ചിത്രീകരിച്ചു. കേവലം സാഹിതൃസന്ര്‍ഭങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കുന്ന ക്ൃത്രിമത്പങ്ങളാണ്‌ ഇവ എന്ന്‌ അവര്‍ കരുതി. ചൂഷണത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും ക്ഷഷണികസുഖത്തിന്റെയും അവസ്ഥയെ സൃഷടിക്കുന്നുവെന്ന്‌ ഇതിനെ ആധുനികകഥ വിശേഷിപ്പിക്കുന്നു. ഉദാരമാനവീകതയുടെ ലാളനയേറ്റ്‌ വളര്‍ന്ന ആദര്‍ശപ്രേമം, വിധേ യയായ ഭാര്യ, വിവേകപൂരണ്ണമായ ഗൃഹാന്തരീക്ഷം എന്നിവയെല്ലാം ആധുനികകഥ നിരസിച്ചു. ഉള്ളിലെ ലോകത്തില്‍ ഓരോ മനുഷ്യനും വൃത്ൃസ്രധാരണകളെയാണ്‌ വച്ചുപുലര്‍ത്തുന്നത്‌ എന്നും പുറമേക്ക്‌ കാണുന്ന പ്രകടനങ്ങളും കഥയിലെ വര്‍ണ്ണന കളും ആത്മവഞ്ചനയുടെ സ്വഭാവത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും ഇവര്‍ 254 വിശദികരിച്ചു. നഗരം എല്ലാത്തരത്തിലുമുള്ള സദാചാരങ്ങളെയും ഇല്ലാതാക്കാന്‍ കാത്തി രക്കുന്ന ഒരു ഉപകരണമാണെന്നും അതില്‍ചെന്നുപെടുന്നതിലൂടെ ആധുനികലോക ത്തിലെ മനുഷ്യനായി ഓരോരുത്തരും രൂപാന്തരം പ്രാപിക്കുന്നുവെന്നും അവര്‍ വശ്ച സിച്ചു. തങ്ങള്‍ക്ക്‌ മുമ്പിലുള്ള എല്ലാ സദാചാരബോധത്തെയും തുറന്നെതിര്‍ക്കുന്നവര്‍, രഹസ്യമായി സദാചാരവഴികളില്‍നിന്ന വേര്‍പിരിഞ്ഞ്‌: സഞ്ചരിക്കുകയും എന്നാല്‍ അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍, നവോത്ഥാനകാലം പ്രാകൃതമെന്ന്‌ വിശേ Mle fla} പ്ല പ്രകൃതിവിരുദ്ധതകളെയും ആത്തരചോദനകളുടെ പേരിരു സ്യായികരി ക്കുന്നവര്‍ എന്നിങ്ങനെ നിരവധി കഥാപായതങ്ങളെ ഈ കഥാകാരന്മാര്‍ സൃഷ്ടിച്ചു. മൃഗസഹജമായ പ്രാകൃതത്പങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന സദാചാരാവ സ്ഥകളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്‌ മൂല്ൃയസജംല്പത്തെ കീഴ്മേല്‍ മറിച്ചു. 6.9.5. രോഗം, ചികത്സ, നിരാശ, മരണം ആധുനികശാസ്രതം അത്ഭുതകരമായ മുന്നേറ്റം നടത്തിയത്‌ രോഗചികിത്സാരംഗ ത്താണ്‌. രോഗം മനുഷമുനെ നിസ്സഹായനും ഏകാകിയുമാക്കി മാറ്റും. തന്റെ എല്ലാവിധ ത്തിലുമുള്ള അപ്രമാദിത്വങ്ങളും ഇല്ലാതാകുന്ന ഈ അവസ്ഥയില്‍ അവനെ ച്ത്രീകരി ക്കാന്‍ ആധുനികത അമിതതാല്പര്യം കാണിച്ചു. രോഗത്തിന്റെ ദൈനൃത രോഗിയെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നതാണെന്നും, സഹജീവിയുടെ ദുഃഖവും വേദ നയും പങ്കുവെക്കുന്നതിലൂടെ അതിന്റെ കാഠിന്യം കുറക്കാമെന്നും നവോത്ഥാനകാലം കരുതിയിരുന്നു. രോഗവും ദാരിദ്രവും തമ്മിലുള്ള പാരസ്പര്യവും നവോത്ഥാനം തിരി ച്ചുറിഞ്ഞു. എന്നാല്‍ ആധുനികത ഇവയൊന്നുംതന്നെ പരിഗണിച്ചില്ല. ഏകാന്തതയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മനസ്തിനേറ്റ മുറിവുകള്‍ക്ക്‌ ചികിത്സയില്ലെന്നും അതാര്‍ക്കും ഏറ്റുവാങ്ങാനു കഴിയാത്തതാണെന്നും ആധുന്കത വശ്ധസിപ്പിക്കാനു ശ്രമ! ചു. രോഗിയെ നിത്ൃനിരാശയിലൂടെ സഞ്ചരിച്ച്‌ മരണത്തിലെത്തിക്കുന്നതിലാണ്‌ ആധു 252 നിക ചെറുകഥ വ്ൃയ്രത കാണിച്ചത്‌. രൂപരസഗന്ധസ്പര്‍ശങ്ങളിലൂടെ മരണം വായന ക്കാരനെ അനുഭവിപ്പിക്കുന്നതിലാണ്‌ അവര്‍ ശ്രദ്ധിച്ചത്‌. 6.9.6. മേല്‍പ്പറഞ്ഞ ഏകകങ്ങള്‍ക്കു പുറമേ മറ്റു സന്ദര്‍ഭങ്ങളും ആധുനികതയുടെ മനു ഷ്യോചിതമല്ലാത്ത പരിചരണങ്ങളെ ചുണ്ടിക്കാണിക്കുന്നതിനായി വിനിയോഗിക്കാം. മാന വികതയെ നേര്‍വിപരീതമായ ദിശയിലേക്ക്‌ നീക്കുന്നതിന്‌ ഈനനല്‍ നല്‍കിയവയില്‍ പ്രധാനപ്പെട്ടവയാണ്‌ ഇവിടെ എടുത്തുകാണിച്ചുത്‌. താരതമൃപഠനത്തിലൂടെ ഇതര സാഹി തൃരൂപങ്ങളിലും സമാനമായ പ്രതിപാദനരീതികൊണ്ട പ്രത്യാശയറ്റ മനുഷ്യനെ സൃഷ്ടി റെന്‍ സമാന്തരമായി നടന പരിശശമങ്ങളെ കൂടുതരു നിരണ്ണയിക്കാന്‍ കഴിയും. ആധുനിക ചെറുക്ഷഥയുടെ രണ്ടാംഘട്ടത്തിലെ എല്ലാ കഥകളും ഈ ഗണത്തിരുപെ ടുന്നവയാണെന്ന്‌ ഇതുകൊണ്ടര്‍ത്ഥമാക്കുന്നില്ല. തങ്ങള്‍ ജീവിച്ച കാലത്തിലെ സാമൂഹി ക്രപള്‍നങ്ങളോട ശക്തമായി പ്രതികരിക്കുന്ന നിരവധി കഥകള്‍ ഈ എഴുത്തുകാര്‍ രചിച്ചിട്ടുണ്ട. മനുഷ്യന്‍” എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌ അവന്റെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അവസ്ഥകള്‍ മുകുന്ദന്‍, കാക്കു നാടന്‍, വിജയന്‍, സേതു മുതലായ ചെറുകഥാകൃത്തുക്കള്‍ എഴുതിയിട്ടുണ്ട. എന്നാല്‍ ആ കാലഘട്ടത്തിലെ കഥകളില്‍ മനുഷ്യന്‌ നേര്‍വിപരീതമായ അവസ്ഥ സൃഷ്ടിക്കാ നുള്ള ഒരു ധാരകൂടി ബോധപൂര്‍വും ഉള്‍പ്പെടുത്തിയിരുന്നു എന്ന്‌ വ്യക്തമാക്കാനാണ്‌ ഇത്‌: വിശദീകരിച്ചത്‌. ജി. മധുസൂദനന്റെ കഥയും പരല്‍സ്ഥിതിയും എന്ന കൃതിയിലെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്‌. മലയാള സാഹിതൃത്തിലെ ആധുനികത ഇന്‌ ചരിതമാണ്‌. ആധുനികത വ്യവ സായ സംസ്കൃതിയുടെ സൌഈന്ദരതൃശാസ്ത്രമായിരുന്നു. പ്രകൃതിയിരല്‍നിന്നുള്ള അസ്യവ ത്കരണം, പ്രപഞ്ചത്തില്‍ സഹജമായ അനീതി വെറും കെട്ടുകഥയാണെന്ന ധാര്‍ഷ്ടും, 253 വിഘടനവാദത്തോടുള്ള ഭക്തി, ജീവിതവിമുക്തമായ അമുരത്തത, ഉത്തരവാദിത്വരഹി തമായ അതിരുകവിഞ്ഞ ആത്മനിഷ്ഠത, എല്ലാതരം ആത്മീയതകളോടുമുള്ള പുച്ഛം, ഭാഷകൊണ്ടുള്ള വീഡിയോഗെയിം മഠ്രതമാണ്‌ സാഹിത്ൃമെന്നുള്ള അഹംമാര്രവാദം (ധാ ഇവയായിരുന്നു ആധുനികതയുടെ ദര്‍ശനത്തിന്റെ അടിസ്ഥാനഭാവങ്ങള്‍. 1976ല്‍ പ്രസിദ്ധപ്പെടുത്തിയ എം. മുകുന്ദന്റെ എന്താണ്‌ ആധുനികത്‌യാണ്‌ ആധുനിക തയെ സൈദ്ധാന്തികമായി നീരവ്വചിച്ചു കേരളത്തിലെ പ്രധാന ഗ്രന്ഥം. മനുഷ്യന്റെ ഭാവ നയെ വികസിപ്പിക്കുകയും കൈകളുടെ കരുത്ത്‌ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ആരോ ഗൃകരമായ ഒരു ഫ്യുമനിസ്റ്റ ദര്‍ശനത്തിന്‌ ആരംഭംകുറിക്കുക ഏനതാകണം ആധുനി കസാഹിതൃത്തിന്റെ ലക്ഷ്യം.” എന്നുപറഞ്ഞുകൊണ്ടാണ്‌ മുകുന്ദന്‍ തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നത്‌. ആ മഹാപ്രയത്നത്തിന്റെ ആദൃദശയായ നിഷേധത്തിലും വഡൃഥ യിലും മാതമേ മലയാളസാഹിത്യം എത്തിയിട്ടുള്ളുവെന്നും അവസാനഖണ്ഡികയിരു മുകുന്ദന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ നിഷേധത്തിനും വ്യഥയിലുംനിന്‌ ആധു നികസാഹിത്യം മുന്നോട്ടുപോയതേയില്ല എന്നുകാണാം. ഇതേ കാലഘട്ടത്തിലെത്തന്നെ മറ്റു പില എഴുത്തുകാര്‍ നവോത്ഥാനകഥയുടെ മനുഷ്യസങ്ംല്പത്തെ അംഗീകരിച്ചും അതിനെ കാലോചിതമായി പരിഷ്കരിച്ചും രചന കള്‍ നിര്‍വൃഹിച്ചുകൊണ്ടിരുന്നു. ആധുനികതയുടെ ”വിപര്തമനുഷ്ൃയബോധം” ഇവര്‍ തിരിച്ചറിഞ്ഞു. വൈപര്ത്ൃങ്ങളെ യുക്തിസഹമായി പരിശോധിക്കാനാണ്‌ ഈ എഴു ത്തുകാര്‍ തയ്യാറായത്‌. എം. സുകുമാരന്‍, പി. വത്സല, സി.വി. ശ്രീരാമന്‍, വികെഎന്‍ തുടങ്ങിയ എഴുത്തുകാര്‍ ഈ ഗണത്തില്‍പ്പെടുന്നവരാണ്‌. ചിതറുന്ന നവോത്ഥാനമനു പസമ്ംല്പത്തെക്കുറിച്ച്‌ ഇവര്‍ക്ക്‌ ആശങ്കകള്‍ ഉണ്ടായിരുന്നു. ആ മനുഷ്യസമകംല്‍്പത്തെ അത്തേപ്രകാരത്തില്‍ നിലനിരത്താ൯ കഴിയുകയില്ലെന്നും ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഒറ്റയാക്കുന്നതിലല്ല കൂട്ടായ്മയുടെ ഭാഗമാകുന്നതിലാണ്‌ മനുഷ്യന്‍ സാദ്ധൃത 254 കളുണ്ടാകുന്നത്‌ എന്ന്‌ ഇവര്‍ പറയാന്‍ ശ്രമിച്ചു. നവോത്ഥാന മനുഷ്യസങ്ംല്‍പവും മാന വികതാമുല്യങ്ങളും വെല്ലുവിളികളെ നേരിട്ടത്‌ ആധുനികപ്രവണതയുടെ രണ്ടാമത്തെ ഘട്ടത്തിലാണെങ്കിരു അതിനെ ന്ലനിര്‍ത്തോനുള്ള ത്രവ്രശമവും ഇതേ കാലഘട്ടത്തില്‍ നടന്നു. 8.10. പ്രതിമാനവികതാ സങ്കല്പം പാശ്ചാതു മനുഷ്യസങ്കല്പം ഒരു രാഷ്ര്രീയസുൃഷ്ടിയാണ്‌. അവന്റെ സ്ഥിതിയെ ക്ഴുറിച്ചും സമത്ചത്തെക്കുറിച്ചുമുള്ള പിന്തയില്‍നിന്നാണ്‌ ആ മാനവന്‍ ഉയര്‍ന്നുവന്നത്‌. ഈ സങ്കല്പം അഭിവൃദ്ധിപ്പെടുന്നത്‌ നിലനില്‍പിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളി ലൂടെയാണ്‌. അതിജീവനത്തിനുവേണ്ടിയുള്ള യത്നത്തില്‍ പ്രപഞ്ചത്തിലെ പല താള ക്രമങ്ങളും അവനു തിരുത്തേണ്ടിവന്നു. എല്ലാ തത്ചചിന്തകളിലും അവന ഇടംലഭിച്ചു വെന്നു മാത്രമല്ല ക്രേന്ദസ്ഥാനത്ത്‌ നിലകൊണ്ടതും അവനാണ്‌. എന്നാല്‍ ഏതു മനു പന എന്ന ചോദ്യം മനുഷ്യ ന്ടയില്‍നിന്നുതന്നെ ഉയര്‍ന്നുവന്നു. ഉള്ളവനും ഇല്ലാ തആഅഅവനും എന്ന വിഭജനത്തില്‍നിന്നാണ്‌ ആദ്യം ഏതു മനുഷ്യന്‍ എന്ന ചോദ്യം ഉയര്‍ന്ന ല്‍. വൈരുദ്ധ്യാധിഷ്ഠിത ഭതികവാദമാണ്‌ ഈ ചോദൃത്തിന്‌ യുക്തിസഹമായ ഉത്തരം നത്കാന്‍ ശ്രമിച്ചത്‌. പാശ്ചാത്ൃയമാനവികതാ ബോധം പ്രചാരത്തില്‍ വന്നതോടെ അതിനെ നിലനിര്‍ത്തോനാവശ്യമായ ആധുനികവിദ്യാഭ്യോസം, പാശ്ചാതൃമതബോധം ശാസ്ര്ര യുക്തി എന്നിവയും കടന്നുവന്നു. ഉള്ളവ൯/ ഇല്ലാത്തവന്‍, വെളുത്തവന്‍/കറുത്തവന, ആണ്‍/പെണ്‍, അധിനിവേശം ചെയ്തവര്‍; അടിമകളായവര്‍, നാഗരികര്‍ (ഗ്രാമീണര്‍ എന്നെ ല്ാമുള്ളൂ ലമ്പങ്ങള്‍ തമ്മില്‍ പല സംഘര്‍ഷങ്ങളും ഉയര്‍ന്നുവന്നിരുന്നു. സമ്പത്ത്‌ ഇല്ലാത്തവനും, കറുത്തവനും, പെണ്ണും, കോളനി, മുന്നാംലോകരാജ്യ ങ്ങളിലെ ആളുകളും, ശ്രാമീണനും പാശ്ചാത്യ മനുഷ്ൃസങ്കല്പത്തിന്റെ പരിധിയില്‍ 255 പെട്ടിരുന്നില്ല. തുല്ൃതയാണ്‌ മാനവികതയുടെ പൂര്‍ണ്ണത എങ്കില്‍ ഇവരുടെ നീതി ഏതു കാലത്താണ്‌ തീര്‍പ്പാക്കപ്പെടുക എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഈ ചോദ്യങ്ങളെല്ലാം വൃക്തമായി ഉയര്‍ന്നുവരുന്നത്‌ 19കേള്‍ക്കു ശേഷമാണെങ്കിലും തങ്ങള്‍ പരിഗണിക്ക പ്പെട്ട്രുന്നില്ല,/പരിഗണിക്കപ്പെടുന്നില്ല എന്ന ബോധം ഈ വീഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഉണ്ടാ യിരുന്നു. മാനവികതയെ സ്വീകര്ച്ചുകൊണ്ടുതന്നെ അതില്‍വന്ന കുറവുകളെ കുറി പുള്ള ചര്‍ച്ചയിലാണ്‌ പ്രതിമാനവികത എന്ന പദം പ്രസക്തമാകുന്നത്‌. നിലനില്‍ക്കുന്ന മാനവികതാബോധത്തിനു പകരംനിതക്കുന്നത്‌ ഏന്ന അര്‍ത്ഥ ത്തില്‍ “പ്രതി” എന്ന ഉപസര്‍ഗം മാനവികതയുടെ മുന്നില്‍ ചേര്‍ത്താണ്‌ പ്രതിമാനവി കത എന്ന വാക്ക്‌ നിഷപാദിപ്പിക്കുന്നത്‌. ഉന്നതവും കുലീനവുമായ സ്ഥാനത്തുനില്‍ക്കുന്ന ഒരു ദാര്‍ശനികപദ്ധതി ഏനനതില്‍നിന്‌ സ്യൂനസ്ഥാനത്തേക്ക്‌ ഇറക്കി നിര്‍ത്തപ്പെട്ട ഒരു പൊതുപചിന്ത എന്നതിലേക്കുള്ള “മനുഷ്യ ' സങ്കല്പത്തിലെ മാറ്റമാണ്‌ പ്രതിമാനവികത എന്ന്‌ സാമാസ്യേന പറയാം. പണ്ഡിതയുക്തിയെയോ മതദര്‍ശനങ്ങളെയോ രാഷ്രീയ പ്രതൃയശാസ്രതങ്ങളെയോ പ്രതിമാനവികത വിശ്വാസത്തിലെടുക്കുന്നില്ല. അനുഭവയാ ഥാര്‍ത്ഥ്യവും വര്‍ത്തമാനകാല അവസ്ഥയുമാണ്‌ ഇതിന്റെ പരിഗണനാവിഷയം. തത്വചിന്തകളും ദര്‍ശനങ്ങളും മുഴുവ൯ മനുഷ്യനേയും പൂര്‍ണ്ണമായി ഉള്‍ക്കൊ ളളുന്നില്ല എന്ന ചിന്താഗതിയില്‍നിന്നാണ്‌ പ്രതിമാനവികത ഉദയം ചെയ്തത്‌. ആത്മപപ കാശനം നടത്താന്‍ അവന്‍ സ്വായത്തമാക്കുകയും വികസിപ്പിക്കുകയും ചെയ്ത ഭാഷ ആധികാരിക്മല്ലെന്ന നിഗമനമാണ്‌ അതിന്റെ വേഗത വര്‍ദ്ധിപ്പിച്ചത്‌. പാശ്ചാതൃനവോത്ഥാനം ലോകത്തെ പഠിപ്പിച്ചു ശാസ്രതീയബോധം അതേ സ്വഭാ വത്തില്‍ സ്വീകരിക്കാന്‍ പ്രതിമാനവികതാ സങ്കല്പം തയ്യാറല്ല. ഉദാരമാനവികതയില്‍ പില നിഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന്‌ പ്രതിമാനവികതാബോധം കരുതുന്നു. പ്രകൃതിയെ 256 കൈകാര്യം ചെയ്യുന്നതിനായി നവോത്ഥാനം നിശ്ചയിച്ച കാഴ്ചപ്പാടുകള്‍ അപകടകരവും മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്ന പ്രതിമാനവികത വിശ്ചസിക്കുന്നു. പുരോ ഗതി വികസനം എന്ന്‌ സങ്കല്പങ്ങള്‍ പ്രയോജനവാദത്തിന്റെ സൃഷ്ടിയാണെന്നും അതിന്റെ ഗുണഫലം പീലരിരു ഒതുങ്ങുന്നതാണെന്നും പ്രതീമാനവികത പ്രചരിപ്പിക്കു ന്നു. കേരളീയ സാഹചര്യത്തിലും ഈ ചിന്താഗതി പ്രസക്തമാണ്‌. പാശ്ചാത്യ ആശയ ഗതി മുന്നോട്ടുവച്ചു മനുഷ്യസമ്കല്പത്തിലെത്തിച്ചേരാന്‍ വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഹൈന്ദവധര്‍മ്മങ്ങളില്‍നിന്ന്‌ മാറി ക്രിസ്തുമതം, ബുദ്ധമതം എന്നിവ സ്വീകരിച്ചാല്‍ മതി തുടങ്ങിയ ആശയങ്ങള്‍ കേരളീയ നവോത്ഥോനചിത്തയുടെ കൂടപ്പിറപ്പായിരുന്നു. മതപരിവര്‍ത്തന സംവാദങ്ങളില്‍ വേണ്ട്രത ലക്ഷ്യബോധം കാണാന കഴിയില്ലെങ്കിലും പ്രതിമാനവികതാസങ്കല്പത്തിന്റെ അവൃക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. പാശ്ചാത്യര്‍ ലോകത്തു നടത്തിയ രാഷ്ര്രീയവും സാംസ്കാരികവുമായ അധിനി വേശത്തെ, അതിനു വിധേയരായ ജനതയെക്കൊണ്ട ശരിയാണെന്നു സമ്മതിപ്പിക്കാ നുള്ള ഒരു നിഗുഡത്രന്തമായിരുന്നു ഉദാരമാനവികത എന്ന ആശയം. കോളനിജനത യേക്കാള്‍ വിജ്ഞരും നീതിമാന്‍മാരും കരുണയുള്ളവരുമാണ്‌ ഭരിക്കുന്ന പാശ്ചാതൃര്‍ എന്ന ധാരണ ഇത്‌ വളര്‍ത്തി. മറ്റേതു ഭരണാധികാരിയേക്കാളും പ്രജകളുടെ ഉന്നമന ത്തില്‍ താല്പരുമുള്ളവര്‍ തങ്ങളാണെന്ന്‌ കോളന്കളിലെ ജനങ്ങളെ വിശ്വസിപ്പിച്ചു. കോളനിജനതയെ അനുസരിക്കാന൯ു ബാദ്ധ്ൃതപ്പെടടവരാക്കിയ ഒരു ഘടകം ഉദാര്മാനവ കതയുടെ പ്രചാരമാണ്‌. ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ്‌ ചിന്തകനായ അന്റോണിയോ ്രാംഷി യുടെ സമ്മതഭരണം (ബിം ൩ ഥാബോ എന്ന വിപത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട സംഗ തമാകുന്ന ഒരു പശ്ചാത്തലം നവോത്ഥാന ചിന്തയിലുണ്ട്‌. നവോത്ഥാനം ലോകത്ത്‌ മനുഷ്യരേയും ദേശവാസികളേയുമാണ്‌ സൃഷടിച്ചുതെന്ന്‌ സാമാന്യേന വിലയിരുത്താം. നിലനില്‍ക്കുന്ന അധികാരഘടനയില്‍ പങ്കാളിത്തം (ലഗ്ന, നിയമവാഴ്ച റം 257 വ്‌, സുതാര്യത വഅലാ സമമ്പയം (സേം, തത്തുലൃതയും അഭിവ്യാപ BOO (iquity and inclusiveness), കാര്യക്ഷമതയും ഫല്പപാപൃതയും CEfficiency and effectiveness), So joS (Accountability) og3am'l (thin. 6EROBRGo QDBBSOHo OaiOHoONg) ണ്ടെന്ന്‌ ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. (പതിമാനവികതാബോധത്തിന്‌ അതിന്റേതായ സ്യായികരണങ്ങളും സാധ്ൃതക്ളുമുഞ്ടെടംലും അവയെ സ്വീകരിക്കുമ്പോള്‍ ചില മുന്‍ക രുതലുകള്‍ ആവശ്യമാണ്‌. ഏതൊരു ഭരണകൂടത്തിനും ബോധാനപരവും ഘടനാപര വുമായ ധര്‍മ്മങ്ങളുണ്ട്‌. പരിഷകൃത നാഗരികതയുടെ ഉയര്‍ന്ന തലങ്ങള്‍ എത്തിപ്പിടി ക്കാനാണ്‌ ഇത്‌ ലക്ഷ്യംവെക്കുന്നത്‌. ഉലപാദനസാമ്രഗികളുടെ അനുന്ധ്യൂതമായ വളര്‍ച്ചയ്ക്ക്‌ ഉപയുക്തമാകുന്ന രീതിയില്‍ ജനസാമാനൃത്തിന്റെ മാനസികവ്യാപാരങ്ങ ളെയും ധാര്‍മ്മികബോധത്തെയും പരുവപ്പെടുത്തിയെടുക്കുന്നവരാണ്‌ ഭരണാധികാരി കശ. എല്ലാതരം ബോധന്രപപ്രക്യകളിലൂടെയും വ്യക്തിയുടെ സമ്മതവും സഹകരണവും സാദ്ധയമാക്കിത്തീര്‍ക്കാനാണ്‌ അവര്‍ പരമാവധി ശ്രമിക്കുക. (പ്രശസ്ത ഇറ്റാലിയന്‍ ചിന്ത കനായ അസ്ലോണിയോ (ഗാംഷിയുടെ വാക്കുകള്‍ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ കൂടുതല്‍ പ്രസക്തമാണ്‌.” തികഞ്ഞ ജാധ്രതയോടെ മാനവികതാസങ്കലപത്തെ ഇന്നത്തെ സാഹചര്യത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. 9-൦ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ പാശ്ചാതൃനവോത്ഥാനബോധവും മാനവികതാബോധവും ഉണ്ടാക്കിയ ഉണര്‍വാണ്‌ തന്റെ ജീവിതാവസ്ഥകളെ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും മലയാളിയെ പ്രേരിപ്പിച്ചത്‌. ആ മാനവികതാബോധത്തില്‍നിന്നാണ്‌ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സന പോലെ കേരളത്തിലും പ്രതിമാനവികതാ സങ്കല്പം ഉയര്‍ന്നുവരുന്നത്‌. 6.34. (പ്രതിമാനേവ്കതയും ഉത്തരാധുനികതയും ആധുനികത കലാസാഹിതൃസംബന്ധിയായ ഒരു സങ്കല്പം മാതമല്ല സമൂഹ ത്തിന്റെ സമസതമണ്ഡലങ്ങളിലേയും ചലനനിയമവുമായി ബന്ധപ്പെട്ട ഒരു സംപ്രത്ൃയം 258 കൂടിയാണ്‌. പ്രതിമാനവികതയുടെ തുടര്‍ച്ചയായി കടന്നുവരുന്ന മറ്റൊരു സാങ്കേതികപ്ദ മാണ്‌ ഉത്തരാധുനികത. ലോകത്തിന്റെ എല്ലാ മേഖലകളിലും പ്രതൃക്ഷപ്പെടുന്ന നവച ലനങ്ങളെ ഉത്തരാധുനികത എന്ന പദം ഉള്‍ക്കൊള്ളുന്നു. ധന്മൂലധനത്തിന്റെയും കമ്പോ ഒവരുക്കരണത്തിന്റെയും വ്യാപനം ഉണ്ടാക്കിയ സാമൂഹൃക്രമത്തെയാണ്‌ നവലോക്ക്രമം എന്നതുകൊണ്ടെ അര്‍ത്ഥമാക്കുന്നത്‌. നിലനില്‍ക്കുന്ന എല്ലാ വിരുദ്ധപന്ദങ്ങള്‍ക്കുമപ്പുറം ലോകം ഒറ്റ കുമ്പോളുമാണെന്ന വിശ്വാസവും എല്ലാ ബന്ധങ്ങളും ഉലപാദകന്‍, ഉപഭോ ക്താവ എന്ന സമയിത ദന്ദത്തിലേക്കു ചുരുങ്ങേണ്ടതുണ്ട എന്ന ധാരണയും നവലോക ്രമം വളര്‍ത്തുന്നു. ആധുനികതയുടെ നിഷേധമനുഷ്യസങ്കല്പം ഇവിടെ പ്രസക്തമല്ല. പ്രതീക്ഷ യോടെ ജീവിക്കുന്ന മനുഷ്യന്‍ മാര്രമേ നിര്‍മ്മിതവസ്തുവിന്റെ ആവശ്യം വരുന്നുള്ളു. എന്നെങ്കിലും വരുന്ന മരണത്തെക്കുറിച്ച ദുഃഖിക്കാതെ, വര്‍ത്തമാനകാലത്തിന്റെ സത്ൃത്തെ ഉള്‍ക്കൊള്ളാന്‍ നവലോകക്രമം പ്രേരിപ്പിക്കുന്നു. ഏകാന്തതയെ വര്‍ദ്ധിപ്പി ക്കുന്ന നിശ്ശൂബ്ദതക്കുപകരം, ശബ്ദമുഖരിതമായ ആഘോഷങ്ങളെ സമൂഹത്തില്‍ നില CHEMI അവര ആഗ്രഹിക്കുന്നു. ന്രാശക്കുപകരം പ്രതീക്ഷയും (പ്രത്യാശയും ഉപ ഭോക്താവില്‍ വളര്‍ത്താന്‍ കമ്പോളമുലധനം ശരദ്ധിക്കുന്നു. സംസ്കാരത്തില്‍നിന്ന്‌ വരുന്ന എന്തും സാംസ്കാരികോത്പന്നങ്ങള്‍ എന്ന നിലയില്‍ പരിഗണിക്കുന്നതിനാല്‍ എല്ലാം മൂല്യനിര്‍ണ്ണയം ചെയ്ത്‌ വിറ്റഴിക്കാനുള്ള പദ്ധതികള്‍ അവര്‍ ഉണ്ടാക്കുന്നു. നവലോക (കമവും ഉത്തരാധുനികതയും കലാചര്‍ച്ചയിലും സാമുഹീ്കചിന്തകളിലും സംവാദരു പേണ ഇന്നും നിലനിതുക്കുന്നു. സാഹിത്യത്തിലെ ആധുനികതയുടെ തുടര്‍ച്ചയോ നിഷേ ധമോ അല്ല ഉത്തരാധുനികത. അത്‌ മനുഷ്യനും കമ്പോളവും തമ്മിലുള്ള വ്യവസ്ഥ കളെ നിരണ്ണയിക്കുന്ന ജീവിതാവസ്ഥയാണ്‌. പ്രതിമാനവികതാസങ്കല്‍പവും ഉത്തരാധു നികതയും ചില സന്ദര്‍ഭങ്ങളിലെങ്ക്ലും പരസ്പരാശ്രിതമായി നിലകൊള്ളുന്നു. 259 ഉത്തരാധുനിക സാഹിതൃത്തെക്കുറിച്ചുള്ള ഒരു നിര്‍വ്വചനം പല കാരണങ്ങളാല്‍ അസാദ്ധ്യമാകയാല്‍ “വര്‍ത്തമാനകാലകഥ' എന്ന്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷമുള്ള കഥ കളെ വിശേഷിപ്പിക്കാനാണ്‌ ഈ പ്രബന്ധത്തില്‍ ഉദ്ദേശിക്കുന്നത്‌. ഈ കഥകളിലെ മനു പ്യാവസ്ഥയെ സാമാന്യമായ: പരാമരശിക്കാതെ ഈ പഠനം പൂര്‍ത്തിയാവുകയില്ല. ആധുനികകഥയിലെ രണ്ടാംഘട്ടത്തിലെ മനുഷ്യസങ്കല്‍പത്തിന്റെ തുടര്‍ച്ചുയാണോ വര്‍ത്തമാനകാലകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌ എന്ന അമ്പേഷണം പ്രസക്തമാണ്‌. ആ കാലഘട്ടത്തിലെ എഴുത്തുകാര്‍ ഇന്നും രചനാരംഗത്ത്‌ സജീവമാണ്‌. വര്‍ത്തമാനകാല കഥയെക്കുറിച്ച്‌ മുന്‍വിധിയോടെ തിീര്‍പ്പുകല്പിക്കുന്നത്‌ ശരിയല്ല. ഏന്നാല്‍ മു൯്കഥക ളില്‍ അവര്‍ സൃഷ്ടിച്ച മനുഷ്യനെ അത്തേപ്രകാരത്തില്‍ അവതരിപ്പിക്കാന്‍ ഇന്നവര്‍ക്ക്‌ കഴിയുന്നില്ല. മയക്കുമരുന്നുകള്‍ക്ക്‌ അടിമപ്പെട്ടും മാനസികാഘാതത്തിന്റെ സമ്മര്‍ദുങ്ങ ജില്‍പ്പെട്ടും മരണത്തെ സ്നേഫപൂര്‍വും സ്വീകരിക്കുന്ന ഒരു കഥാപഠ്രതത്തിന്‌ ഉന്ന കഥാലോകത്ത്‌ സാംഗതൃമില്ല. കഥ ജീവിതത്തിന്റെ ഒരു പരിച്ചേദമാകയാലും സാമൂ ഹിക യാഥാര്‍ത്ല്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാലും ആഹ്ലാദിക്കുന്നമനുഷ്യനും ഇന്ന്‌ ഇവ രുടെ കഥകളില്‍ പ്രതൃക്ഷപ്പെടുന്നു. നവോത്ഥാനകാലത്തിന്റെ മനുഷുൃസങ്കല്‍ലപം, രച നയിൽ നിഷേധിക്കാന്‍ ശ്രമിക്കുമ്പോഴും ഈ എഴുത്തുകാരുടെ മാനസികബോധത്തില്‍ ആ സങ്കല്പം ലീന്മായി കിടന്നിരുന്നു. തകര്‍ക്കാന്‍ ആഗ്രഹിച്ച മേഖലകളിലാകട്ടെ ആര്‍ക്കും സജംല്പിക്കാന്‍ കഴിയാത്ത പരിവര്‍ത്തനമാണ്‌ തൊണ്ണൂറുകള്‍ക്കുശേഷം സംഭ വിച്ചുത്‌. മോഹിപ്പിക്കുന്ന കമ്പോളവും പ്രതിക്ഷ നല്‍കുന്ന വാഗ്ദാനങ്ങളും മനുഷ്യജീ വിതത്തെ ആകരഷകമാക്കിയതോടെ ആധുനികതയുടെ ഏകാന്തത, നിരാശ, മരണാഭി മുഖ്യം ഇവയെല്ലാം അആപ്രസക്തമായി. മറ്റൊരര്‍ത്ഥത്തില്‍ ധനമൂലധന വഡൃവസ്ഥയില്‍ അധിഷ്ഠിതമായ ആഗോളീകരണം ഇതിനെയെല്ലാം അതിപരിചിതങ്ങളാക്കി മാറ്റി. കലയിലെ സംഭവ്ൃതാനിയമങ്ങളെ അത്‌ 260 ശയിപ്പിക്കുന്ന വിധമാണ്‌ കാലം മാറിക്കൊണ്ടിരിക്കുന്നത്‌. കഥകളേക്കാള്‍ കാതുകമു ണര്‍ത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രതൃക്ഷപ്പെടുന്നു. ആധുനികതയുടെ രണ്ടാ മത്തെ ഘട്ടത്തിലെ ഒരു പിന്താപദ്ധതിയുടെ വികാസം ഇന്നും കഥയില്‍ സജീവമാണ്‌. സമ്ഗമായ ഒരു ജീവിതദര്‍ശനം അസാദ്ധ്യമാണെന്്‌ അവര്‍ വിശ്ധസിച്ചു. ലളിതമെന്ന്‌ കരുതുന്ന പലതും സങ്കീര്‍ണ്ണമാണെന്‌ ഇവര്‍ ചിന്തിക്കുന്നു. അടുക്കുംതോറും എല്ലാ പരിചിതങ്ങളും അപരിചിതമായി മാറുന്നതായി ഇവര്‍ക്ക്‌ അനുഭവപ്പെടുന്നു. അപ്രഗ്ഥ നവിധേയമെന് പ്രതൃക്ഷത്തില്‍ തോന്നാവുന്ന കാരങ്ങള്‍ അഴിക്കുംതോറും മുറുകുന്ന കുരുക്കുകള്‍ പോലെ ആയിത്തിരുന്നു. കല കലയെക്കുറിച്ച്‌ സംസാരിക്കുന്ന അവസ്ഥ സംജാതമാകുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയാണ്‌ വര്‍ത്തമാനകാലകഥയിലെ ആധുനികതാവാദത്തിന്റെ പി൯മുറക്കാര്‍ അനുഭവിക്കുന്നത്‌ എന്‍ അവര്‍ സ്വയം വിശ്ച സിക്കുന്നു. നവോത്ഥാനത്തെയും അതിന്റെ എല്ലാ പിന്താധാരകളെയും തിരസ്കരിക്കുന്ന ഒരവസ്ഥ ഇപ്പോഴും നിലനിരുക്കുന്നു. എന്നാല്‍ മലയാളുക്ഥയിലെ നവോത്ഥാന മനുഷ്യൃസമംല്പത്തെ കാലോചിതമായി പരിഷ്കരിക്കുകയും നിത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നത്‌ മറ്റുചില ഘടകങ്ങളാ ണ്‌. അവയെ സാമാന്യമായി താഴെപ്പറയുന്ന ക്രമത്തില്‍ വിലയിരുത്താം. ആധുനികതയോടൊപ്പം രചനാരംഗത്തേക്ക്‌ പ്രവേശിക്കുകയും ആധുനികതാവാ ദക്കാരേക്കാള്‍ കഥയെ ഗാരവത്തിലെടുക്കുകയും ചെയ്ത കഥാകൃത്തുക്കളാണ്‌ മനു ഷ്ൃപിന്തയെ നിലനിര്‍ത്തിയതില്‍ ശ്രദ്ധേയര്‍. കള്‍ മുതല്‍ രചനാരംഗത്ത്‌ കടന്നു വന്ന ഈ എഴുത്തുകാര്‍ മുന്ന്‌ കാരണങ്ങളാല്‍ പഠനവിദേയരാണ്‌. നവോത്ഥാനകാലത്തുനിനന്‌ വൃത്യസ്തമായി ലക്ഷ്യബോധത്തെ നിഷേധിക്കുന്ന ഒരു കാലഘട്ടമായിരുന്നു ആധുനികതയുടേത്‌. ആത്മാലാപങ്ങളും വ്ൃരത്ഥതയുടെ വിലാ 264 പങ്ങളും മുഴങ്ങിനിന്ന കഥാരംഗത്ത്‌ മാധ്യമലാളനയും വിപണനസാദ്ധൃതയും പ്രധാ നപ്പെട്ടതായിരുന്നു. ആധുനികര്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ച ഈ പരിഗണന ആധുനികതയെ നിഷേധിച്ച എഴുത്തുകാര്‍ക്ക്‌ ലഭ്യമായിരുന്നില്ല. സര്‍ഗ്ഗശേഷി വ്യാപാരതാല്പരൃത്തിനു മുന്നില്‍ അപ്രതൃക്ഷമായപ്പോള്‍ ഇവര്‍ കഥാരചനയെ ആത്മവിശ്വാസത്തോടെ മുന്നോ ടുകൊണ്ടുപോയി. മൂലയചിന്തകള്‍ വിപരിതമാകുന്ന ഒരവസ്ഥ നിലനിന്നപ്പോള്‍ യുക്തിസഹമായ പീല സമവാക്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന്‌ ഇവര്‍ വിശ്ചസിച്ചു. പലതരം വിഭജനങ്ങ ളാല്‍ വെല്ലുവിളികളെ ഒന്തിച്ചുനേരിടാനുള്ള സാമൂഹൃസന്ദര്‍ഭങ്ങള്‍ കുറവായിരുന്നിടടും പ്രതിക്ഷാനിര്‍ഭരമായ അമ്വേഷണങ്ങള്‍ ഇവര്‍ തുടര്‍ന്നു. രചനയിലും ഉള്ളടക്കത്തിലും കാലം സൃഷ്ടിച്ചു അതിര്‍രേഖകള്‍ കഥ എന്ന സാഹി തൃരൂപത്തില്‍ ഇവര ഇല്ലാതാക്കി. ആദൃകാലരചനയുടെ സങ്കേതങ്ങള്‍ മുതല്‍ ആധുനി കജിീവിതത്തല്‍ പ്രതൃക്ഷപ്പെടുന്ന വിവിധങ്ങളായ ആഖബ്യാനരീതികള്‍ വരെ ഈ കഥാ കാരന്മാര്‍ സമര്‍ത്ഥമായി! പ്രയോജനപ്പെടുത്തുന്നു. യാതൊരു വിളംബരങ്ങളുമില്ലാതെ മനുഷ്യനെ മനുഷ്യനായി സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. വരത്തമാനകാലകഥയുടെ സവിശേഷതകള്‍ പല്പ്രകാരത്തില്‍ തുടരന്നും വിശ ദികരിക്കാമെങ്കിലും മനുഷമ്യനെക്കുറിച്ചും മാനവികതാമുല്യത്തെക്കുറിച്ചും ഉള്ള ചിന്തയെ മുന്‍നിര്‍ത്തി മ വിഷയങ്ങളെ പരിമിതപ്പെടുത്തുകയാണ്‌. വര്‍ത്തമാനകാലകഥയിലെ ഷഥാകാരന്മാരെക്കുറിച്ചും കഥകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുവരികയാണ്‌. സി.വി. ബാലകൃഷണന്‍, യു.കെ. കുമാരന്‍, എന്‍. പ്രഭാകരന്‍, അക്ബര്‍ കക്കട്ടില്‍, ടി.വി. കൊച്ചു ബാവ, അശോകന്‍ ചരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌, വത്സലന്‍ വാതുശ്ശേരി, അഷ്ടമൂര്‍ത്തി മുതലായ കഥാകാരന്മാരും സി.വി. ശ്രീരാമന്‍, എം. സുകുമാരന്‍, സാറാ 262 ജോസഫ്‌ തുടങ്ങിയ മു൯ഗാമികളുമാണ്‌ കഥ എന്ന സാഹിത്ൃരൂപത്തെ ഗാരവമായി എടുത്ത്‌ മനുഷ്യനെ സമുചിതമായി പരിചതരിച്ചത്‌. മൂല്യങ്ങളെ കുറിച്ചുള്ള ധാരണ കള്‍ വളരെ മാറയിട്ടുണ്ടെങ്കിലും മാനവികത ഏന്ന ആശയം ഈ കഥകളില്‍ സജീയ്മാ ണ്‌. നവോത്ഥാനരചനകളുമായ്‌! മേല്‍പ്പറഞ്ഞ എഴുത്തുകാരുടെ രചനകളെ താരതമ്യം ചെയ്താല്‍ കാലോചിതമായും കലോചിതമായും പരിഷ്കരിക്കുപ്പെട്ട മനുഷ്യൃസങക ല്പത്തെയും മൂല്യങ്ങളെയും കാണാം. നവോത്ഥാനാനത്തര മലയാള ചെറുകഥയിലെ വികാസപരിണാമങ്ങളെ സാമാസ്യമായി വിലയിരുത്തിയതില്‍നിന്ന്‌ വര്‍ത്തമാനകാല മനുഷ്യസങ്കല്പത്തെക്കുറിച്ചും മാനവികതാമുല്യബോധത്തെക്കുറിച്ചും ഇനി പറയുന്ന നിഗമനങ്ങളിലെത്താം. * നവോത്ഥാനാനന്തര മലയാള ചെറുകഥയില്‍ കേള്‍ക്കുശേഷം പ്രതൃക്ഷപ്പെടു രപനകളെ ആധുനികം എന്നു വിശേഷിപ്പിക്കാം. ആധുനികതയെ പ്രാരംഭഘട്ടം, ദിതി യഘട്ടം, വരത്തമാനകാലഘട്ടം എന്ന്‌ നിലയില്‍ വേര്‍തിരിക്കാം. ആധുനികതയുടെ പ്രാരംഭഘട്ടത്തില്‍ നവോത്ഥാനകാല മനുഷ്യസമകലപത്തെയും മാനവികതാമൂല്യത്തെയും എഴുത്തുകാര്‍ വിഭക്തമനസ്സോടെയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ നവോത്റഥാനകാലം നല്‍കിയ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന്‌ ഭാഭതികസാ ഹചരൃത്തില്‍നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ കാലഘട്ടം നഷ്ടപ്പെടലുകളു ടേതും പ്രതീക്ഷാരാഹിതൃത്തിന്റേതുമാണെന്ന്‌ ഇവര്‍ മനസ്സിലാക്കി. വ്യക്തിയിലെ വൃക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യന്‍ മനുഷ്യനായിത്തിരുന്ന ഇടങ്ങളിലെല്ലാം അവന്‍ തിരസ്കൃതനാവുന്നതായി അവര്‍ ഭയപ്പെട്ടു. എങ്കിലും ഇവര്‍ മനുഷ്യനെ മാനിക്കാന്‍ തയ്യാറായി. മൂല്യങ്ങള്‍ കാലത്തിനനുസരിച്ചു തിരുത്തേണ്ടിവരുമെന്ന്‌ ഓര്‍മ്മിപ്പിച്ചു. * ആധുനികതയുടെ ദിതിയഘട്ടം, പൂരണ്ണാര്‍ത്ഥത്തിലല്ലെങ്കിലും അതിന്െ ഒരു 263 നിശ്ചിതസന്ദര്‍ഭം മുതല്‍ മനുഷ്യനെ ബോധപൂര്‍വം നിഷേധിച്ചു. മനുഷ്യസങക്കല്പത്തെ ഇല്ലായ്മ ചെയ്യാന്‍ മറ്റ കലാസാഹിതൃരൂപങ്ങളോടൊപ്പം, അവയേക്കാള്‍ തീരവമായി ശ്രമ! ച്ചു. പാശ്ചാത്യാധുനികതയുടെ യുക്തിയിരനിന്നുകൊണ്ടാണ്‌ ഈ പരീക്ഷണത്തിന്‌ അവര്‍ തുടക്കമിട്ടത്‌. പാശ്ചാത്ൃയനാടുകളില്‍ നിലനിന്നിരുന്ന മനുഷ്യസങ്ംല്പത്തെ അതിന്റെ നിര്‍മ്മിതിയിലെ ചേരുവകളുടെ പ്രത്യേകത കാരണം നിഷ്പ്രയാസം തകര്‍ക്കാന്‍ പാശ്ചാത്യനുധികതയ്ക്കു കഴിഞ്ഞു. പാശ്ചാത്ൃയനാടുകള്‍ അഭിമുഖീകരിക്കേണ്ടിവന്ന സവിശേഷസാഹചര്യങ്ങള്‍ അതിന്റെ വേഗരു വര്‍ദ്ധിപ്പിച്ചു. ഏന്നാല്‍ മലയാള ചെറുക ഗയയിലെ നവോത്ഥാനകാല മനുഷ്ൃസങ്കല്‍പത്തെ ഇല്ലാതാക്കാന്‍ ആധുനികതയുടെ ദദിതീയഘട്ടത്തിന്‌ കഴിഞ്ഞില്ല. കേരളീയ മനുഷ്യനിര്‍മ്മിതിയിലെ അസാധാരണതകളും മൂലൃസങ്കലപത്തിലെ സവിശേഷതകളുമാണ്‌ ഈ സാഹചര്യം സൃഷ്ടിച്ചത്‌. ആധുനി കതയുടെ രണ്ടാംഘട്ടത്തിലെ എഴുത്തുകാര്‍ നവോത്ഥാന പ്രവണതകളെ രചേനകളിരു നിഷേധിക്കുയ്പോഴും അവരുടെ അന്തര്‍മണ്ഡലങ്ങളെ ആ രചനാസങ്കല്‍പവും മുലു ബോധവും സ്വാധ്നിച്ചിരുന്നു. ഓരോ എഴുത്തുകാരിലും ആ കാലഘട്ടത്തിലെ മൂല്യ ബോധത്തെ നിഷേധിക്കുവാനുള്ള വൃശ്രത ഓരോ രൂപത്തിലാണ്‌ പ്രതൃക്ഷപ്പെടുന്നത്‌. മൂല്യനിഷേധങ്ങളില്‍ ആഗ്രഹിച്ചവിധം മുന്നേറുന്നതിന്‌ ഇവര്‍ക്കു കഴിഞ്ഞില്ല. * ഉത്തരാധുനികമെന് വിശേഷിപ്പിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ നവോത്ഥോ നകാല മനുഷ്യബോധത്തെ പൂര്‍ണ്ണമായും തിരസ്കരിക്കാതെ ഒരു പ്രതിമാനവികാ ബോധം ഉയര്‍ന്നുവരും. നവോത്ഥാനകാലഘട്ടത്തിന്റെ പരിധികളും പരിമിതികളും മന സ്സ്ിലാക്കി ആ മനുഷ്യസങ്കല്പത്തില്‍നിന്‌ അകുറ്റിനിര്‍ത്തപ്പെട്ട മനുഷ്യരെ മനുഷ്യസ ഒംലപത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള തീര്്രശമം കഥാകാരന്‍ നടത്തുന്നു. മറ്റ്‌ ഏതൊരു സാഹിത്ൃരൂപത്തേക്കാളും മനുഷ്യനെ പരിഗണിക്കുന്നതും അവ നോട നിതിപുലര്‍ത്തുന്നതും ഇന്നും കഥ എന്ന സാഹിത്ൃരൂപമാണ്‌. 264. a) Bio. fs 1. കൃഷ്ണപിള്ള എന്‍. : കൈരളിയുടെ കഥ, കോട്ടയം: സാഹിത (പ്രവര്‍ത്തക സഹകരണ സംഘവം, 199, പേജ്‌ 255 മുതല്‍ 2. സച്ചിദാനന്ദ൯ു : തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കോട്ടയം: ലിറ്റില്‍ (പിന്ന്‌ സ്‌, 1985, Gales 42 3. കേശവന്‍ വെളുത്താട്ട്‌ ചെക്കുട്ടി എന്‍.പി. : കേരളത്തിന്വെ ആധുന്കീകരണം, ചര്ര്രപര മായ പ്രശ്നങ്ങള്‍ (അവതാരിക), കാലിക്കറ്റ യൂണിവേഴ്സ്റ്റി! യൂണിയന്‍, 1990, പേജ്‌ 32 4, കേശവന്‍ വെളുത്താട : കേരളത്തിന്റെ ആധുനിക്കരണം, ചരിരതപര ചെക്കുട്ടി എന്‍.പി. മായ പ്രശ്നങ്ങള്‍ (അവതാരിക, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍, 1980, പേജ്‌ 13 5. ശ്രീകുമാര്‍ എം. (ഡോ) : പാശ്ചാത്യ, തത്ചചിന്തയുടെ ചരിതം, (വാള്യം ഒന്‌;, തത്ചചിന്തയ്ക്ക്‌ ഒരാമുഖം, (പ്രാചീന തത്വചിന്ത, തത്വ പബ്ലിഷിങ്ങ്‌ ഹാസ്‌, 2002 6. സുകുമാരന്‍ വി. : ആധുന്കതയുടെ അക്ഷരമാല, തൃശൂര്‍: പ്രൊഫ. പി. ശ്കരനനമ്പ്യാര്‍ ഫൌണ്ടേഷന്‍, 2004, പേജ്‌ 9-12 2, ശ്രീവത്സന്‍ ടി. : മതേതരത്ചത്തിനുശേഷം, കോട്ടയം: കറന്റ്‌ ബുക്സ്‌, 2004, പേജ്‌ 17 8, Albert Camus : ‘The Myth of Sisyphus,U.6.: Penguin Books, 1977, Page 35 9, Albert Camus > ‘The Myth of Sisyphus,U_.: Penguin Books, 1977, Page 36 0. Albert Camus : The Myth of Sisyphus,U.K.: Penguin Books, 1977, Page 36 13. അപ്പന്‍ കെ.പി. : കഥ: ആഖ്യാനവും അസനുദവസത്തയും, കോട്ടയം: ഡി.സി. ബുക്സ്‌, 399, പേജ്‌ 19 32. വാസുദേവനനായര്‍ ഏം.ടി. : എംടിയുടെ തെരഞ്ഞെടുത്ത കഥകള്‍ (നന്ദി എന്ന ആമുഖക്കുറിപ്പ്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3968 33. വാസുദേവനനായര്‍ ഏം.ടി. : എം.ടിയുടെ തെരഞ്ഞെടുത്ത കഥകള്‍ (നന്‌ എന്ന ആമുഖക്കുറിപ്പ്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1968 265 14, പത്മനാഭന്‍ ടി. : ഗരരി (കഥകള്‍, കോഴിക്കോട: പി.കെ. ബേസ്‌, 19, പേജ്‌ 42 5. തോമസ്മാത്യു എം. : ആത്മാവിന്റെ മുറിവുകള്‍, തൃശൂര്‍: അങ്കണം, 1998, പേജ്‌ 190 36. മുകുന്ദന്‍ എം. : എന്താണ്‌ ആധുനികത? കോഴിക്കോട: പൂര്‍ണ്ണ പബ്ലിഷേഴസ൩, 1976, പേജ്‌ 33 18. സച്ചിദാനന്ദ : തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കോട്ടയം: ലിറ്റില്‍ പ്രിന്റ്‌ സ്‌, ടേ, പേജ്‌ 137 39. അച്ചുതന്‍ നമ്പുതിരി, അക്കിത്തം : അക്കിത്തം കവിതകള്‍, തൃശൂര്‍: കറന്റ്‌ ബുക്സ്‌, ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം, 2002, Gales 229 20. അയ്യപ്പപണിക്കര്‍ : അയ്യപ്പപണിക്കരുടെ കവിതകള്‍, കോട്ടയം: ഡി.സി. ബുക്സ്‌, 1984, പേജ്‌ 76 23. സേതൂ : നൂലേണി, കോഴിക്കോട: പി.കെ. ബ്രദേഴ്‌സ്‌, 1992, Col 30 22. വിജയന്‍ ഒ.വി. : കാറ്റുപറഞ്ഞ കഥ, കോട്ടയം: ഡി.സി. ബുക്സ്‌, 99, പേജ്‌ 5 23. മധുസൂദനന്‍ ഭി. : കഥയും പരിസ്ഥിതിയും, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 200 24. അന്യോണിയോ ഗ്രാംഷ്‌ : ജയില്‍കുവ്പ്പുകള്‍, ഭരണകൂടവും പൌരസമൂ ഹവും, കോഴിക്കോട: പ്രോഗ്രസ്‌ പബ്ലിക്കേ ഷന്‍സ്‌, 2065 25. ശശിധരന്‍ എന്‍. : കഥ കാലം പോലെ, കാസര്‍ഗോഡ്‌. കലാ ക്ഷേത്ര, 1992 രാജഗോപാലന്‍ ഇ.പി. : കഥാപുര്‍വും, 16 മികച്ചു കഥകള്‍, ബഹു വചനം, പഠനം, കരിവള്ളൂര: ഇതള്‍, 1983 26. പ്രതിഭാസംഗമം (മുപ്പത്തിമൂന്ന്‌ തെരഞ്ഞെടുത്ത കഥകള്‍, എഡിറ്റര്‍: സി. ഹരിദാസ്‌, കഥാപഠനം: ആഷാമേനോന്‍, കാരുണ്യമാര്‍ഗ്ഗം കൈവെടിഞ്ഞ തഥാഗതന്‍ പ്രട്ടത്തു വിള കഥകളെക്കുറിച്ച്‌ സച്ചിദാനന്ദന്‍ നടത്തിയ പഠനം), സുകുമാരന്റെ പ്രസക്തി (എം. സുകുമാരന്റെ കഥകളെക്കുറിച്ച്‌ സച്ചിദാനന്ദന്‍ നടത്തിയ പഠനം) എന്നീ ലേഖനങ്ങളും വി. രാജകൃഷ്ണന്‍ എഴുതിയ ചെറുകഥയുടെ ഛന്ദസ്‌ (കോട്ടയം: ഡി.സി. ബുക്‌സ്‌, 1997), എം.കെ. ഹരികുമാര്‍ എഴുതിയ കഥ: ആധുനികതയ്ക്ക്‌ ശേഷം (്രപഭാതം പഫ്രിസ്തിംഗ്‌ & പബ്ലിഷിംഗ്‌ കമ്പനി, 2000) എന്നി പുസ്തകങ്ങളും അംബികാസുതന്‍ മാങ്ങാടിന്റെ വാലില്ലാത്ത കിണ്ടി എന്ന പുസ്തകത്തില്‍ ചേര്‍ത്ത എന്‍. ശശിധരന്റെ 'പരിരതത്തിന്റെ വേരുകളും മുള്ളുകളും എന്ന ലേഖനവും ടി.എന്‍. പ്രകാശിന്റെ വാഴയില” എന്ന സമാഹാരത്തിന്‌ എം. തോമസ്മാത്യു എഴുത്യ “കീഴ്സ്ഥായിയിലെ ഒരു ദൂരന്താലാ പനം' എന്ന പഠനവും ക്രേനികരിച്ചാണ്‌ ഈ നിരീക്ഷണങ്ങളില്‍ എത്തുന്നത്‌. 266 പ്സംഹോരം ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട നിഗമനങ്ങളും വസ്തുതകളും താഴെ പറയു ന്നവയാണ്‌. 1. മനുഷ്യനെക്കുറിച്ചും, മനുഷ്യന൯ മനുഷ്യനായിത്തിരുന്ന (പ്രകിയയെക്കുറിച്ചും പാരരസ്ത്ൃര്‍ക്ക്‌, വിശിഷ്യാ ഭാരതിയര്‍ക്ക്‌ ന്ധന്തമായ ചില വീക്ഷണങ്ങള്‍ ഉണ്ടാ യിരുന്നു. താത്കാലികമോ സവിശേഷമോ ആയ ലക്ഷ്ൃത്തിനപ്പുറം ആ വീക്ഷ ണങ്ങള്‍ ന്ലനിരുക്കുന്നതിനാവശ്ൃയമായ മുനകരുതലുകശ ഭാരതീ്യര സ്ഥ്കരി ച്ചു. ആര്യവും വരേണ്ൃയവുമായ ഈ വീക്ഷണങ്ങള്‍ എ.ഡി. എട്ടാം നൂറ്റാണ്ടുവരെ കാലോചിതമായി പരിഷ്കരിച്ചും കലാചിന്തകളാല്‍ പരിപോഷിപ്പിച്ചും നില നിര്‍ത്താന്‍ ശ്രദ്ധിച്ചു. ഈ ചിന്തകള്‍ക്ക്‌ സമാന്തരമായി ഭാരതത്തില്‍ പ്രാദേശിക സ്കംലപങ്ങളും നിലനിന്നിരുന്നു. ഇന്ത്യയിലാകെ ആര്യന്മാര്‍ അധിവാസമുറപ്പിച്ച തോടെ അവരുടെ മനുഷ്യവിക്ഷണവും പ്രാദേശിക വീക്ഷണങ്ങളും ഇടകലര്‍ന്ന്‌ ഒരു മനുഷ്ൃസങ്കല്പം രൂപപ്പെട്ടു. പാശ്ചാത്യര്‍ അവരുടെ നാടുകളിലെ മനുഷ്യസ ടംല്പത്തെ അധിനിവേശം ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. 267 സമൂഹത്തിനെ പലരീതിയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന അഭൃസതവിദൃര, പുരോഹിതര്‍, പടയാളികള്‍, വണിക്കുകള്‍, എന്നിവരിലൂടെ ഈ സങ്കല്പം (ച്‌ രിപ്പിക്കുന്നതിന്‌ അവര്‍ ശ്രദ്ധിച്ചു. അധികാരഘടനയുടെ സയകര്യങ്ങള്‍ ഉപയോ ഗപ്പെടുത്ത ഇതിനെ വ്യാപകമാക്കാന്‍ ജവര്‍ ശ്രമിച്ചു. പ്രാഛ്നകാലാതൊക്ടുളള ഭാരതയ മനുഷ്യ്ഥ്കണവും (്വറാദേശ്ക (BIOHAD BM} 4 ്ന്തയും അശിസിവേശം ചെയ്ത പാശ്ചാത്യരുടെ മനും്യസങ്കല്ചവും ഇകെ ലര്‌ സൃഷട്ചെടുത്തതാണ്‌ ഇരുപതാംനുറ്റാണ്ട്ലെ അഭ്ൃയസ്ധതശ്ദ്യനായ കേര ഒയാന്റെ മനുഷ്ുസങ്കലപാ. 2. ഓരോകാലത്തും നിലനില്‍ക്കുന്ന സാമുഹൃഘടന, അതിന്റെ നിലനില്പിനാധാ രമായതും അധികാരഘടനയ്ക്ക്‌ ആശാസ്യമായതും പരിഷ്കൃതമെന്നു വിശ്ചസി ക്കുന്നതുമായ ചിട്ടകള്‍ക്കും പെരുമാറ്റരിത്കള്‍ക്കും രൂപം നല്‍കും. ഇവയെ സാമാ സ്യാര്‍ത്ഥത്തില്‍ മൂല്യബോധം എന്നു വിശേഷിപ്പിക്കാം. സമൂഹഘടനയിലുണ്ടാ കുന്ന മാറ്റം മുല്യസങ്കല്പങ്ങളേയും മാറ്റിക്കൊണ്ടിരിക്കും. ഏന്നാല്‍ മനുഷ്യനെയും അവന്റെ ജീവിതത്തേയും ഒരനുസ്്യുതിയായി നിരീക്ഷിച്ചാല്‍ ചില മുല്യസങ്കല്പ ങ്ങള്‍ മനുഷ്യബോധത്തെ നിരന്തരം സ്വാധീനിക്കുന്നതായി കാണാം. മനുഷ്യനും മനുഷ്യനും തമ്മിലും അവന്‍ അധിവസിക്കുന്ന ഭൂരി, ഇതര ജീവജാലങ്ങള്‍ തുടങ്ങി ഇടപെടേണ്ടിവരുന്ന മേഖലകളെയും മുന്‍നിര്‍ത്തി ചില പിട്ടകശക്കും പെരുമാറ്റ രീതികള്‍ക്കും സമൂഹം രൂപം നരതകും. ഘടനാപരമായ മാറ്റം, ഈ പീടടകളെ സ്വാധി നിക്കുമെങ്കിലും ഘടന മാറുസ്പോഴും ചിട്ടകള്‍ മാറുന്നതിന്‌ കൂടുതല്‍ സമയമെടു ക്കും. മാറുന്ന കാലത്തിനും, സാമൂഹ്കബോധത്തിനുമനുസരിച്ചു മനുഷ്യന്‍ തന്നെ പുനര്‍നിവേചിക്കാനും ആത്മവശ്ധാസത്തോടെ ജ്വക്കാനും സഹായകമായ മൂല്യ 268 ബോധങ്ങള്‍, മാനവികമൂല്യത്തില്‍ ഉള്‍പ്പെടുന്നു. മൂല്ൃസങ്കല്പങ്ങള്‍ക്ക്‌ പൊതു വായ ചില അടിസ്ഥാനമുണ്ടെങ്കിലും കാലദേശപ്രമാണങ്ങള്‍ക്കനുസരിച്ചു പ്രത്യ ക്ഷീകരണങ്ങള്‍ വ്യൃതൃസതമാകും. മാനവികത, മുലൃചിത്തയുടെ ക്രേന്ദസ്ഥാന ത്തുവരുന്നത്‌ മദ്ധ്ൃകാലത്തിന്റെ അവസാനഘട്ുത്തിലാണ്‌. പാശ്ചാത്യാധിനിവേ ശമാണ്‌, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനവികതയെ മുല്യപിന്തയുടെ Gal സ്ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌. ക്രൈസ്തവചിന്തയുടെ സങ്കുചിതവും വിശാലവു മായ എല്ലാ ചര്‍ച്ചകളിലും മനുഷ്യന൯ സജീവമായ ഒരു പരിഗണനാവിഷയമായിരു ന്നു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം തീരവമായ ദൈവ, സ്വര്‍ഗ്ഗസങ്ക ല്പങ്ങള്‍ ഉപേക്ഷിച്ചു. മനുഷ്യന്‍ ദൈവസ്ൃഷ്ടിയാണെന്ന വിശ്വാസത്തില്‍ ഉറച്ചു നിന്ന്‌, ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുവെന്ന്‌ ക്രൈസ്തവത പ്രചരിപ്പിച്ചു. ദൈവമ്വര്‍ഗ്ഗ സങ്കല്പങ്ങളോടൊപ്പം മനുഷ്യനും ഭൂമിയും തുല്യപ്രാധാനൃത്തോടെ പരിഗണിക്കപ്പെട്ട. “ഭുമിയിലെ ന്വാദ്സ്കളായ മനുഷ്യരുടെ വേര്തിമ്്ല്ലാത്ത കൂട്ടായ്മയാണ്‌ മാന ദ്കത എനാ സങ്കഷ്ചം പത്ത്നഞ്ചാം നൂറ്റാണ്ടോടെ ക്രൈസ്തവത വളര്‍ത്തു? യതും വ്വ രാജ്യങ്ങളി്‌ത്‌ ആഗ്പത്ചം ഉറപ്പ്‌ പാശ്ത്ൃശക്ത്‌കള്‍്‌ അധ്കാ ഘടനയുടെയും വ്ദ്യാഭ്യാസത്ത്സ്വ്യും മരതറശ്ഥാസത്തമ്റെയും സഫ്ായ ത്തോടെ പ്രചതിച്ച്ച്ചതുമാണ്‌. 3. മൂല്യബോധത്തെ സൃഷടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സംഹരിക്കുന്ന ത്തിലും കലയും സാഹിത്യവും സുപ്രധാനമായ പങ്കുവഹിക്കുന്നു. അതാതു കാല ഘട്ടത്തിലെ പ്രചാരമേറിയ സാഹിത്ൃജനുസുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ മൂല്ൃസങ്കലപങ്ങളേയും അതിന്റെ പ്രതൃക്ഷീകരണങ്ങളെയും 269 വിശകലനം ചെയ്യാ൯ കഴിയും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്ൃരൂപങ്ങളിലൊന്നായ ചെറുകഥ മാന വിക്ര എന്ന മുല്യബോധത്തെ ഗരവപൂര്‍വം കൈകാര്യം ചെയ്തിട്ടുണ്ട്‌. പാശ്ചാ ത്യാധീപത്ൃത്തിന്റെ ഫലമായി മലയാളസാഹിതൃത്തിര പ്രചാരം നേടിയ ചെറു കഥ മാനവികതയെ സൂക്ഷമാര്‍ത്ഥത്തില്‍ അവതരപ്പിച്ചിട്ടുണ്ട. ഇതിവൃത്തം, രൂപ ഘടന, പഠ്രതചിര്രണം, ആഖ്യാനം, ഭാഷാശൈലി എന്നിവയിലെല്ലാം മനുഷ്യാഭി മുഖമായ വളര്‍ച്ചയാണ്‌ മലയാള ചെറുകഥയുടെ ചരിതം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയുക. ആഷ്്യകാഥ മുത്ത്‌ ആധുത്കകാലം വരെ വായനക്കാരുടെ അദഭ്രുഛഹ്കളെ ന്യ ര്തിച്ഛ്‌ നിലന്്ത്ക്കുന്ന ചെറുകഥ എളല്ലാക്കാലത്തും മനുഷ്യനെ അനുഭാവപുര്വാ വ്കഷ്ക്കാനും ആഗഗഹത്തിമുഷതിച്ച്‌ വളരാനും സഹായിച്ചു. ആഗഗ്ഹങ്ങളെ രുപ പ്ലെടുത്തുന്നത്തലും അഭ്ഗമ്യമാക്കുന്നത്ത്ലും അധ്‌കാരഥമെയുടെ സ്ഥാനം നിരിണ്ണായകമാണെന്ത്‌ ജനങ്ങളെ ബോദലയച്ചെടുത്തുന്നത്ത്ത്‌ ചെറുകഥ മുക്യമായ പങ്കുവഹിച്ചു. ഇതര സാഹ്‌ത്ചരുപങ്ങളെ അപചേകമ്ച്ച' മാനവ്കതാബോശത്തെ സ്മര്ത്ഥ്മായും സാരര്‍ത്ഥക്മായും കൈകാര്യം ചെയ്തത്‌ ചെറുകഥ എന്ന സാഹ്‌ തൃരുപമാണ്‌. മലയാള സാഹിത്ൃത്ത്ലെ സ്ഥിത്യും വ്ൃത്യസ്തമക്ല. 4. നിലനിന്നിരുന്ന സായ്പദായികമുല്യബോധങ്ങളില്‍നിന്ന്‌ മലയാളി വഴിമാറുന്നത്‌ ഇരുപതാംനുറ്റാണ്ടിന്റെ ആദൃദശകങ്ങളോടെയാണ്‌. സാമൂഹികജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിരവധി മാറ്റങ്ങള്‍ നടന്നത്‌ ഈ കാലഘട്ടത്തിലാണ്‌. ച്ര്രതകാരനമാര്‍ നവോത്ഥാനകാലഷട്ടം എന്നു വിശേഷിപ്പിച്ചിരുന്ന ഈ സന്ദര്‍ഭ ത്തില്‍ നവോത്ഥാനത്തെ സൃഷ്ടിക്കുന്നത്‌, പാശ്ചാത്യ കൊളോണിയല്‍ ആധിപ 270 തൃത്തിന്റെ താല്‍പര്യങ്ങളാണ്‌. കൊളോണിയല്‍ ചുഷണം നിലനിര്‍ത്തുന്നതിനും പാശ്ചാതൃവിധേയത്ചം ബലപ്പെടുത്തുന്നതിനുമാണ്‌ ആ താല്പര്യങ്ങള്‍ ഈന്നര നല്‍കിയത്‌. മനുഷ്യനെയും പൊതുൂസമുഹത്തേയും കൈകാര്യം ചെയ്യുന്നതിനാ വശ്യമായ “ഉദാര മാനവികത എന്ന സങ്കല്‍പം ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാ ണ്‌. ഇതിലൂടെ മലയാളി 'പരിഷകൃത്‌മെന്്‌ പാശ്ചാതൃര്‍ ബോദ്ധ്യപ്പെടുത്തിയ ചിന്താ ധാരകളെ സ്വികരിച്ചു. പാശ്ചാത്യര്‍ ലോകത്തു നടത്തിയ രാഷ്ട്രീയവും സാംസ്‌കാ രികവുമായ അധിനിവേശത്തെ അതിനു വിധേയരായ ജനതയെക്കൊണ്ട ശരിയാ ണെന്നു സമ്മതിക്കാനുള്ള ഒരു നിഗുഡത്ര്ത്രമായിരുന്നു ഉദാരമാനവികത എന്ന ആശയം. അടിമരാജ്യങ്ങളിലെ ജനങ്ങളേക്കാള്‍ വിജ്ഞരും നിതിമാ൯മാരും കരു ത്തുള്ളവരും അവിടെ ഭതിച്ച്രുന്ന ഭരണാധികാരിയേക്കാശ പ്രജകളുടെ ഉന്നമന ത്തില്‍ താല്പര്യമുള്ളവരും തങ്ങളാണെന്്‌ അവരെ ബോദ്ധയപ്പെടുത്താ൯ന്‍ ഈ കാഴ്ചപ്പാടിലൂടെ അവര്‍ ശശദ്ധിച്ചു. പാശ്ചാത്യാധികാരഘടനയും പാശ്ചാത്യ ക്രൈസ്തവ മതബോധവും നിലനില്‍പിന്‌ പരസ്പരം ആശ്രയിക്കുകയും, നിന്ദ്യ മായ കാര്യങ്ങളില്‍ പോലും പരസ്പരം സഹായിക്കുകയും ചെയ്തു. ഈ കാലഘ ടമാണ്‌ മലയാളിയുടെ മനുഷൃസങ്കല്‍്പത്തേയും മുല്യബോധത്തേയും പുന്പ്രകമീ കരിച്ചത്‌. പാശ്ചാത്യ സൃഷഖ്യായ ഉദാരമാനവ്കത മനുഷ്യനും ദൈവവും തമ്മിലുള്ള AUNVOTID ABAD) സഹായകമായ വധം ചുനര്‍ന്ര്‍്വഛ്‌ചു. (പഷ്യത്ത്‌ ആരാ ക്കാനുള്ള വസതുഖ്ളു; കൈകാര്യം ചെയ്യാനും ചുഷണം ചെയ്യാനും ഉള്ള വര ദാനാമാണെന്ന സ്പങ്കഷ്പം വളര്‍ത്ത്‌ ചാക്കമായ കാലസങ്കല്ചത്തെ രേഗ്യമാ ഥാന്‌ (ശര്ധ്ച്ചു്‌. കാലം മുന്നോട്ടു സഞ്ചതക്കുന്നുവെത്തും അതത്മ്റെ്‌ ലക്ഷ്യം പുരോ ഗത? ആണെന്നതും ചിന്തിക്കാന്‍ മുപതിച്തച്ചു. ശാസ്ധ്തിയമായ യുക്ത്‌ബോശം 271 വളര്‍്ത്താവും അന്വുനേടാതും മനുഷ്യനെ പ്രോത്സാഹ്‌ച്ച്‌ച്ചു. 5. ഉദാരവും കേവലവുമായ മാനവികതയെ അതാത്‌ പ്രദേശങ്ങളിലെ മുര്‍ത്തസാഹ ചരൃവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ യത്നിച്ചുത്‌ മാര്‍ക്സിയന്‍ ദര്‍ശന മാണ്‌. സാരരാജ്യത്വം മുതലാളിത്തത്തിന്റെ വികസിത ഘട്ടമാണെന്നും മുതലാ ളിത്ത വയവസ്ഥ പുഷണാധിഷ്ഠിതമാകയാല്‍ അവര്‍ മുന്നോട്ടുവെക്കുന്ന ആശയ ഗതികള്‍ ചുഷണതാലപര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നതാണെന്നും മാര്‍കസി യ൯ ദര്‍ശനം പ്രചരിപ്പിച്ചു. മാരര്‍്കന്ധ്യന്‍ ദര്‍ശനത്തിന്റെ സാംസകാത്ക ഇടചെടക്്‌ന്‌ നേതൃത്വം നത്ക്യ AL CDIDDD AVIAN OLMAKMOIDA Ctr ULDIN AA OOM AM UEYAMMODIN ദ്‌കതയിമ്ലക്ക്‌ മാനവ്കതാബ്ബോേഗത്തെ വളര്‍ത്ത്‌. UuBQacoho മാനദ്ഥ്കതാ ബോധം കേരള?യമ്പമുഹത്തെ മ്മ്ര്ണ്ണായകമായ? സ്ധാധ്‌നിച്ചു. ഇതരസ്പങ്കലച ങ്ങള്ത്‌ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‌ /ശമിച്ഛില്ലെങ്ക്ലും, സോഷ്യലിസ്റ്റ്‌ ന്യലി സത്തിന്റെ മചതാപദ്ധതികള്ലുടെ ആ ആശയത്തെ പ്രധാനമായും പ്രചതിപ്ചിച്ത്‌ ചെറുകഥ എനന സാഹ്ത്ൃരുപമാണ്‌. 6. നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രചാര്മുണ്ടായിരുന്ന സാഹിത്യരൂപം ചെറു കഥയാണ്‌. നവോത്ഥാനചിന്തയുടെ മുഖ്യരപ്ചാരകന്‍ ചെറുക്ഥാകൃത്തായിരുന്നതി നാര പാശ്ചാതൃമുല്യബോധത്തേയും മനുഷ്ര്രസമംലപത്തേയും അവര്‍ സ്വാഹശീക രിച്ചതും പുനഃസൃഷ്ടിച്ചതും മാനവികതാപഠനത്തിലെ പ്രധാനപ്പെട്ട മേഖലയാണ്‌. പാശ്ചഥത്യ വിദ്യാഭ്യാസ്സത്തിന്റെിയും മദ്ധ്യകാലാത്തയത്ത്ലെ ക്രൈസതദതയുടെയും സ്വാഗതം സ്ഥാഭാറ്‌കമായും നവോത്ഥാനകാല ചെറുകഥാക്യത്തുകകള്‌ത്‌ ഉണ്ടാ വരുത്തു. എന്നാര്‌ സഹജമായ ചഛ്ത്താശേഷ്കൊകണ്ടും മന്ത്ര ല്നമായ്‌ കുട 272 MIQID GIODIDAYA (BIOMLAYLDID AN} MELASMA GlasOIM WIAVo ഫുരോഗ്മന സാഹിത്ൃപ്രസ്ഥാനം ഉയര്‍ത്മത്യ ദാര്ശത്കഛ്ത്മയുടെ സ്ഥശ്നം കൊണ്ടും അവര്‍ ഷ്ച്ച്‌തുന്ന കാലഘട്ടത്ത്‌മലെ മുര്ത്തമായ BOON db AUVIAO DIOS ഞ്ളാഥ്ും കൊക്ളോണ്ട്യല്‍ നവോത്ഥാന സങ്കല്പത്മെയും മാനവ്കതാബോഗ തെമയും ഡ്ൃയത്്രേകര്തിയ്ലാണ്‌ നവോത്ഥാന ചെറുകഥാക്യത്മുകള്‍ സഥ്കത്‌ 27. പാശ്ചാത്യ അധികാരഘടന മുന്നോട്ടുവയ്ക്കുന്ന നവോത്ഥാനപദ്ധതിയില്‍ ചില അപകടങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ കരു തി. 3930കള്‍ മുതല്‍ 60കള്‍ വരെയുള്ള മലയാള ചെറുകഥയുടെ കാലയളവിനെ നവോത്ഥാനകാലം എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി ഒരു ഏകകമായി സ്വീകരി ക്കാവുന്നതാണ്‌. നിരവധി ആന്തരവൈരുദ്ധ്യങ്ങള്‍ കണ്ടെത്താമെങ്കിലും മനുഷ്യ സജംലപത്തിലും മാനവികതാമുലൃയബോധത്തിലൂം ഈ എഴുത്തുകാര്‍ സമാനമായ ചില വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തി. പാശ്ചാത്യ മാനവികതാബോധത്തില്‍ ഉള്‍ക്കൊ ണ്ടിരക്കുന്ന അബദ്ധധാരണകളെയും അപകടങ്ങളെയും (ക്രാന്തദര്‍ശികളായ ഈ എഴുത്തുകാര്‍ കഥകളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശദ്ധിച്ചു. അവ താഴെപ്പറയുന്നവയാണ്‌. * മനുഷ്യനും ദൈവവും തമ്മിലുളള ബന്ധം സമ്ഗ്മാണ്‌ എന്ന്‌ ക്രകസ്തവ ദര്‍ശനം കരുതുകയും പ്രചതിപ്പ്ക്കുകയും ചെയ്തു. തങ്ങളുടെ അധികാരഘടനയുടെ ന്ന്ല റ്ത്ച്്സ്‌ ആഗാമത്മായത്‌ എന്നു ന്മ്ലയ്ക്കാണ്‌ പാശ്ഥാത്യണ്ഥശം ദൈവബന്ധഥത്തെ സമ്രഗ്മായ്‌ ചരത്കതിച്ചത്‌. എന്നാല്‍ ഇത്‌ മാനവ്കതാബോശത്ത്്‌ന്‌ ന്രക്കു് തള എന്ന ആശയം ഇവര്‍ മുന്നോട്ടുവച്ചു. ചോദ്യം ചെയ്യാതെ ദൈവത്തെയും 273 വ്ധിയെയും സ്ഥ്കതിക്കുണമെന്ന കാഴ്ചപ്ലാട ഇവര്‍ അംഗ്‌കത്ച്ചി് മനുഷ്യനും ദൈവഡും തശ്മ്ലുള്ള ബന്ധം തആദ്ധ്യാത്മ്കതചത്ത്ത്‌ സമ്രഗമ്ഥാകാമെങ്ക്ലും ായോശഗ്‌കതലത്തില്‍ ഐച്ഛ്‌ികമാങെസ്ന്‌ ഇവര്‍ കരുത്ത്‌. * മമുഷ്ടയും (atHLOMBVjo OMMOLBRE ബന്ധം കൈകാര്യകര്ത്തയത്ചത്ത്‌സ്റ്യും വ്ന്യോഗത്തന്റേതുമാണെന്ന മാരണ പാശ്ഥത്യബോധഥം മുന്നോട്ടുവച്ചു. .പ്റക്യു താരാധരാത്ത്യ്ത്‌ ദുമ്യും വൃക്ഷങ്ങളും സസ്ധൃഷ്താദ്കളും എല്ലാം പത്‌ഗണ്്‌ ക്കാപ്പെ്കിരുന്തു. പാഗന്മ്സത്തെ എത്തിര്‍്ത്ത ക്രൈസ്ത (പകൃതി ആരാധിക്കാ നുള്ള അത്ഭുതവസ്തുവമ്ല എന്നാണ്‌ പഠിപ്പിക്കാന്‍ ശ്രമിച്ചത്‌. (പക്യത്ത്യെ കിഴ്പ്പെ' ടുത്താനും സംക്കെനുമുകള്ള അവകാശം മനുഷ്യ സുണ്ടെന്‌ അവര്‍ പ്രചതിപ്പ്‌ എ. ഈ ഛ്ത്താഗത/യോട നവോത്ഥാനകാല ചെറുകഥാകൃത്ത്‌ സന്ധ്‌ചെയ്തള്ു; മണ്ണും മനുഷ്യനും ഇതര ജ്റ്ാലങ്ങളും എല്ലാ ഭുമ?യുടെ അവകാശ്‌കളാ ണെന്ന്‌ മലയാളിയെ ഓരമ്മപ്പെടുത്തിയത്‌ നമ്ോത്ഥാനകാല ചെറുകഥയാണ്‌. * ആരാധനയുടെ സദര്‍ഭത്തിലാണ്‌ മമുംഷഥ്യനും ONBAUMA OBMALYBB GIAMaAMa വാദം പുര്‍ണ്ണമാകുന്നതെസ്സ്‌ പാശ്ചാത്യര്‍ കരുത്ത്‌. എസ്സാത്‌ സഹമജ്ജ്വ്‌യോടുള്ള ബെന്ധഥം ദൈവസസാത്ത്ദല്യത്തെ ഓരീക്കല്ും ഓര്‍മ്മപ്പെടുത്തലും ആകണമെന്ന്‌ ഈ ക്ഥാകാരത്മാര്‍ ഓരമ്മ്പ്്ച്ചുകൊങ്ഞങ്‌രുന്നു. 8. ഏതൊരു മൂല്യബോധവും ഒരു നിശ്ച്ത സാമൂഹൃഘടനയുടെ ഉല്പന്നമാണ്‌. നവോത്ഥാന കാലഘട്ടത്തിലെ മൂല്യബോധം നാടുവാഴിത്ത സാമ്പത്ത്ക സാമൂ ഹൃഘടനയുടെയും മുതലാളിത്ത സാമൂഹൃഘടനയുടെയും സങ്കീരണ്ണമായ ഒരു സമ്മിശ്രമായിത്തിര്‍ന്നത്‌ ഈ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു. നവോത്ഥാനപദ്ധതി പാശ്ചാത്യ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഉല്പന്നമാകരുതെന്നും തദ്ദേശമായ 274 സാമൂഹ്യ വ്യക്തി വീക്ഷണത്തിസ്യേതാകണമെന്നും ഇവര്‍ ആഗ്രഹിച്ചു. നവോ ത്ഥാനകാല ചെറുകഥാകാരയാര്‍ ഒരു ഏക്കമായി പരിഗണിക്കപ്പെടുമ്പോഴും കാരുരും ലളിതാംബികയും ചില മേഖലകളില്‍ വേറിട്ടുന്ല്‍ക്കുന്നു. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ, പൊന്‍കുന്നം വര്‍ക്കി, എസ്‌.കെ. പൊറ്റെ ക്കാട്‌ എന്നീ നവോത്ഥാന ചെറുകഥാകൃത്തുക്കള്‍ രാഷ്രീയ പ്രത്യയശാസ്ത്രങ്ങ ളോട പ്രതിബദ്ധത കാണിച്ചുവരായിരുന്നു. ഈ എഴുത്തുകാര്‍ക്ക്‌ ലഭിച്ച ശിക്ഷണ ങ്ങള്‍ കാരൂരിനും ലളിതാംബികയ്ക്കും ലഭിച്ചിരുന്നില്ല. എങ്കിലും ഉദാരമാനവിക താസങ്കലപത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയുന്നതിന്‌ മറ്റുള്ളവ രേക്കാള്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. പരിവര്‍ത്തനവിധേയമാകുന്ന സമുഹത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നിയ്രന്തണങ്ങ ളില്ലാതെ വിലയിരുത്താന്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. കടന്നുവരുന്ന Maid ലൃ്രമത്തെ അതീവതാല്പര്യമോ അങ്ങേയറ്റത്തെ അവജ്ഞയോ കൂടാതെ സ്വീക രിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. തങ്ങള്‍ക്ക്‌ ലഭിച്ചു ആധുനികവിദ്യാഭ്യാസത്തെ വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്യാന്‍ ഇവര്‍ തയ്യാറായി. അറിവിന്റെ പരിമിതികശ സ്വാഭാവികമല്ല, സ്വാരത്ഥ താലപര്യങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന്‌ ഇവര്‍ മനസ്സിലാക്കി. ആസ്ധൃതണം, വികസനം, പുരോഗതി എന്നിവയെ എല്ലാം നിരണ്ണയിക്കുന്നതും നിശ്ചയിക്കുന്നതും അധികാരഘടനയുടെ താല്പര്യങ്ങളാണെന്ന്‌ ഇവര്‍ ചിന്തിച്ചു. ശാസ്ര്തത്തിന്റെ അനിയ്രന്തിതമായ വളര്‍ച്ച “മനുഷ്യരെ “മനുഷ്യന്‍” നിയന്ത്രി ക്കുന്ന സ്ഥിതിയിലെത്തിക്കുമെന്നും ആ മനുഷ്യന്‍ പരിഷ്കൃതനും പാശ്ചാതൃരീ 275 തിയാ ചിട്ടപ്പെടുത്തപ്പെട്ടവനും “പുരുഷനും” ആയിരിക്കുമെന്ന്‌ ഇവര്‍ ഭയപ്പെട്ടു. മറ്റ നവോത്ഥാന സാഹിത്യകാരന്മാര്‍ പുറമെനിന്നാണ്‌ സ്രതീയെ നോക്കിക്കണ്ടത്‌. സ്ര്തീയുടെ അകത്തുനിന്ന്‌ പുറത്തേക്കുവരുന്ന വികാരവിചാരങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ഈ എഴുത്തുകാര്‍ തയ്യാറായില്ല. കരുത്തും തന്റേടവുമുള്ള സ്രതീക ഥാപാത്രങ്ങളെ ബാഹൃവര്‍ണ്ണനകള്ളെക്കൊണ്ടല്ല ആന്തരഗാരവം എടുത്തുകാണിച്ചു ര്രദ്ധേയകളാക്കിമാറ്റാന്‍ ഈ എഴുത്തുകാരക്ക്‌ കഴിഞ്ഞു. നാടുവാഴിത്തമുല്യങ്ങളാല്‍ ചുഷണത്തിന്‌ വിധേയമായിരുന്ന സ്ധതീത്ധം നവമു തലാളിത്തബോധങ്ങളുടെ കടന്നുവരവോടെ ഇരടുചുഷണത്തിന്‌ വിധേയമാകു ന്നുവെന്ന്‌ ഇവര്‍ കഥകളിലൂടെ വിശദികരിച്ചു. നവോത്ഥാനചിന്തയും പുനരുത്ഥാ നചിന്തയും തമ്മിലുള്ള സംഘര്‍ഷത്തെ തിരിച്ചറിയുകയും ജാധ്രത പുലത്തോന്‍ സമൂഹത്തോട്‌ നിരന്തരം പറയുകയും ചെയ്തു. സാംസ്കാരികാധിനിവേശം എന്ന പ്രവണതയെയും അതിന്റെ പ്രക്യകളെയും ഈ എഴുത്തുകാര നേരത്തെ തിര! ച്ചറിഞ്ഞു. 9, നവോത്ഥാനാനന്തര മലയാള ചെറുകഥ ആധുനികം എന്ന വിശേഷണത്തിന്‌ അര്‍ഹ മാണ്‌. പാശ്ചാത്യ ആധുനികതാബോധമാണ്‌ കഥയുടെ രൂപഭാവങ്ങളെ സ്വാധി നിച്ച്ത്‌. ഈ കാലഘട്ടത്തെ പ്രാഥമികഘട്ടമെന്നും ലിതീയഘട്ടമെന്നും വര്‍ത്തമാ നകാലഘട്ടമെന്നും വേര്‍തിരിച്ച്‌ വിലയിരുത്തുന്നതാണ്‌ ഉപിതം. ആധുനികതയുടെ ആദൃഷഘട്ടം നവോത്ഥാന കഥാകാരന്മാരുടെ രചെനാവീക്ഷ ണത്തിന്റെ ആരോഗ്ൃകുരമായ തുടര്‍ച്ചയാണ്‌. എന്നാല്‍ സാമൂഹൃജിീവിതത്തിലെ കര്‍മ്മനിരതനായ മനുഷ്യനെ ക്രമേണ മാറ്റിനിര്‍ത്തി ഏകാകിയായ മനുഷ്യനെ അവതതപ്പിക്കാനാണ്‌ ഈ കാലഘട്ടം ശ്രമിച്ചത്‌. മൂല്യങ്ങളെ സംശയദൃഷ്ട്യാ 276 വീക്ഷിച്ചു ഇവര്‍ അവയെ തിരസ്കതിക്കാനുള്ള പ്രവണതകള്‍ക്ക്‌ തുടക്കം കുറിച്ചു. പല സാഹചര്യങ്ങളാല്‍ നിസ്സഹായനായ മനുഷ്യന്റെ ആത്മവിശ്ചാസത്തെ കഥ കശ പ്രതികൂലമായി ബാധക്കാനാരംഭിച്ചു. എന്നാല്‍ ആധുനികതയുടെ രണ്ടാമത്തെ ഘട്ടം നവോത്ഥാനകാല കഥ സൃഷ്ടിച്ച മനുഷ്യനെ ഇല്ലാതാക്കാനാണ്‌ മറ്റു സാഹിതൃരൂപങ്ങളോടൊപ്പും അതിനേക്കാള്‍ തീ്ര്രമായി യരനിച്ചത്‌. മലയാള ചെറുകഥയിലെ ഈ കാലഷട്ടത്ത്ലെ ആധുനികപപവണതകള്‍ മനുഷ്യ നില്‍നിന മനുഷ്യനെ ഇല്ലായ്മചെയ്യാനും മൂല്ൃസങ്കല്പങ്ങളെ പൂര്‍ണ്ണമായി തിര സകരിക്കാനും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതിരുന്നത്‌ നവോത്ഥാനകാല കഥാ കാരന്‍ സ്വീകരിച്ച ജാധ്ഗതകൊണ്ടാണ്‌. വര്‍ത്തമാനകാലഷഘട്ടം കഥയെ കുടുതല്‍ ഗരവത്തിലെടുക്കുകയും നവോ ത്ഥാനകാലകഥ പൂര്‍ത്തികരിക്കാത്ത സഃംല്പങ്ങളെ പൂുര്‍ത്തികരിക്കാനും ആ കഥ യിലെ മനുഷ്യസങ്കല്പത്തില്‍ പങ്കാളിയാകാന്‍ കഴിയാതെപോയ മനുഷ്യരെ അതി ലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്നതിനും ശ്രദ്ധിക്കുന്നു. പ്രതിമാനവികത മനുഷൃസങ്കല്‍്പ ത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടിയുള്ള അന്വേഷണമാണ്‌. മുല്യബോധത്തോട ശക്ത മായി! പ്രതികരിക്കുന്ന സാഹിത്യരൂപം എന്ന സ്ലയില്‍ ചെറുകഥ ജന്നും സജീ വമാണ്‌. 277 ഗ്രന്ഥസൂചി അച്യുതന്‍ എം. ചെറുകഥ ഇനാലെ ഇന്ന്‌. കോട്ടയം : സാഹിത്യ പ്രവര്‍ത്തക്സഹഫകരണ സംഘം, 973 ന്ത പാശ്ഥാത്യസാഹാത്ൃയദ്ര്‍ശനം. തൃശൂര്‍. കറന്റ്‌ ബുക്സ്‌, ദ? പ വിവേചനം. തൃശൂര്‍ : കറന്റ്‌ ബുകസ്‌, 1971 ടാ നോവല്‍ പ്രശ്നങ്ങളും പഠനങ്ങളും. കോട്ടയം; സാഹിത്യ, പ്രവരത്തകസഹകരണസംഘം, 1983 അചറ്റുതമേനോന്‍. സി. തെരഞ്ഞെടുത്തൃപന്യാസങ്ങള്‍. കോട്ടയം : സാഹിത്യ (്രവര്‍ത്തകസഹകരണസംഘം, 1983 ടെ പന്യാസ്പമാല'ഷക. കോട്ടയം : ഡി.സി. ബുക്സ്‌, 1981 അപ്പന്‍ കെ.പി. മ്ഥഡയറളഭാവന മുച്യങ്ങളും സംഘര്‍ഷങ്ങളും. കോട്ടയം : ഡി.സി. ബുക്സ്‌, 1992 ടട കഥ -- ആഖ്യാനവും അനുഭവസത്തയും, കോട്ടയം : ഡി.സി. ബുക്സ്‌, 1999 ടാ ഉത്മരാധുദ്്കത -- വര്‍ത്തമാനവും വംശാവഥിയും. കോട്ടയം : ഡി.സി. ബുക്സ്‌ 1997 ത കേഷാഭ്ക്കുന്നവരുടെ സുവിശേഷ. കോഴിക്കോട്‌ ; ബോധി പബ്ലിഷിങ്ങ്‌ ഹസ്‌ 1993 അരവിന്ദാക്ഷന്‍ വ്‌. സാഹായം, സംസ്കാരം. സമുഹം. തൃശൂര്‍ : ജനശക്തി ബുക്‌സ്‌, 3997 അശോകന കെ. നോവല്‍ മചയാളത്തല്‍്‌. കോട്ടയം : സാഹ്ത്ൃ പ്രവര്‍ത്തക സഹകരണസംഘം, 1982 ആനന്ദ്‌ ഷജൈവമനുഷ്യന്‍. കോട്ടയം : ഡി.സി. ബുക്സ്‌, 1992 ഇ്രാഹിംകുഞ്ഞ്‌ എ.പി. (ഡോ) മാര്ത്മാണ്ഥവര്‍മ്മ - ആധുനത്ക തിരുഹ്താം കൂവിന്റെ്‌ ഉദയം. തിരുവനന്തപുരം : സാംസ്‌കാ രിക പ്രസിദ്ധീകരണവകൂപ്പ്‌, 1990 എഴുത്തച്ഛന്‍ കെ.എന്‍. തെരഞ്ഞെടുത്ത ;പബബന്ഥങ്ങള്‍. തൃശൂര്‍ : കേരളസാഹിത്യ അക്കാദമി, 1900 കാട്ടയ്ക്കല്‍ ജെ. (ഡോ) ലോകമതങ്ങള്‍. കോട്ടയം : ഡി.സി. ബുക്സ്‌, 1984 276 കുട്ടികൃഷ്ണമാരാര്‍ സാഹ/ത്ൃഫ്ദ്യ. കോഴിക്കോട്‌ : പി.കെ. ബ്രദേ SN, 1958 കം ചരീച്ചായോഗം. കോഴിക്കോട്‌ : പി.കെ. (ബരദദേ Ord, 1964 നി കൈവളക്ക്‌. തൃശൂര്‍ : കറന്റ്‌ ബുക്‌സ്‌, 19865 ടട MMVII UBIO. കോഴിക്കോട്‌ : പി.കെ. ബ്രദേഴ്‌സ്‌, “ടേ നി ദന്തഗോപുരം. തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 19868 നി തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. തൃശൂര്‍ ; കേരള സാഹിത്യ, അക്കാദമി, 1996 കുട്ടികൃഷ്ണന്‍ പി.സി. (ഉറൂബി ഇറുങന്റെ തെരഞ്ഞെടുത്ത കഥകള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1967 കൃഷ്ണപിള്ള എന്‍. കൈരളിയുടെ കഥ. കോട്ടയം : സാഹിത്യ വര്‍ത്തക സഹകരണസംഘം “97ട നി അകപ്പൊരുള്‍ മേട. തൃശൂര്‍ : കേരള സാഹ്‌ത്യ അക്കാദമ്‌! 1990 കൃഷ്ണപിള്ള ഇ.വി. BOUL QOS തെര ത്കെഴുത്ത LL Dla, കോട്ടയം : ഡി.സി. ബുക്‌സ്‌, 1994 കൃഷ്ണവാര്യര്‍ എന്‍.വി. കലോത്സവം. തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 1988 വ IO ആധുനിക ലയാള കവ്തയിമെ സ്്ര്പക സാമ്“പനങ്ങള്‍. കോഴിക്കോട്‌ : ലിപി പബ്ലിക്കേഷന്‍സ്‌, 202 ഗോവിന്ദന്‍ എം. എ. ഗോവ്‌ദ്ന്റെ തെരഞ്ഞെടുത്ത ഇപറ്യാസങ്ങള്‍. കോട്ടയം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1986 ഗോപിനാഥ്‌ ഇരവിനെല്ലൂര്‍ മുല്യശ്തില്പം. കോട്ടയം : എന്‍.ബി.എസ്‌. 1980 ഗുപ്തന്‍നായര്‍ എസ്‌. പ്രൊഫ. ഇസ്സങ്ങശിക്കച്ഛുറം. കോട്ടയം : സാഹിത്യ പ്രവരത്തക സഹകരണസംഘം, 1983 $e നവമാഥക. തൃശൂര്‍ : കറന്റ്‌ ബുക്‌സ്‌, 1993 തെ സൃഷ്ടിയും സൃഷ്ടാഡും. കോട്ടയം : ഡി.സി. ബുക്സ്‌, 1996 ഗോപാലകൃഷ്ണന്‍ പി.കെ. പുരോശ്മന സാഹിത്യ (പസ്ഥാനം സന്ഴ്മും വെള്ക്ച്ചവും. തൃശൂ൪ : കേരള സാഹിത്യ അക്കാദമി, 1987 279 ഗോവിന്ദപിള്ള പി. models സ്ധാന്മദര്യശാസതതം . ഉദ്ഭവവും വളര്‍ച്ചയും. തിരുവനന്തപുരം : സംഘ പ്രസാധന, 1997 നി കസ്പഞ്ങശ്ക്കുച്ഛുഠം. തിരുവനന്തപുരം : ചിന്ത പബ്ലിഷേഴ്സ്‌, 1980 ച്രനദശേഖരന്‍൯ എം.ആര. കേരളത്ത/മെ പുരോഗമന സാഹാത്യ(പസ്ഥാനാ ത്തിന്റെ ചര്ത്രം. കോഴിക്കോട്‌ : ഒലീവ്‌ പബ്ളിക്കേഷന്‍സ്‌, 999. ചാക്കോ പ്‌.ടി. സായരര്യക്രീശരം. കോട്ടയം : ഡി.സി. ബുക്സ്‌, 1986 നി സാഹാത്യതത്വം. തിരുവനന്തപുരം : സാംസ്‌കാ രിക പ്രസിദ്ധീകരണവകുപ്പ്‌, 1998 ജയച്രന്ദന്‍ ടി.എന്‍. നോവിന്റെ ഗത്‌. തിരുവനന്തപുരം : പ്രഭാത്‌ ബുക്‌ ഹൌസ്‌, 1985 ന്ത കഥയുടെ afl PIO കഥ. കോട്ടയം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1986 ജോര്‍ജങ്ക്‌ കെ.എം. ഡോ. (എഡി? ഭാരതിയ സാഹ്‌്ത്ൃചരത്രം. തൃശൂര്‍ : കേരള സാഹ്‌ ത്യ അക്കാദമ്‌!, 1982 ജോസഫ്‌ മുണ്ടശ്ശേരി വായനശാലയില്‍ (രണ്ടാംഭാഗം) തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 1981 തരകന്‍ കെ.എം. പാശ്ചാത്യ സാഹിത്യ തത്ധശാസ്ക്രം. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1977 eer തരംഗിണ്‌ കോട്ടയം : എന്‍.ബി.എസ്‌. (വിതരണ, 1968 ന്ത തആമധുനസക നോവ്‌ ദര്ശനം. കോട്ടയം : സാഹ്‌ ത്യ പ്രവര്‍ത്തക സഹകരണസംഘം, 1976 തോമസ്‌ പി.ടി. ാരതത്ത/ലെ ആധു നകമത്;പസ്ഥാനങ്ങള്‍. തിരുവല്ല : ദൈവശാസ്ര്രസമിതി, 175 തോമസ്‌ മാത്യു എം. ആത്മാിന്റെ മുറ്വുകള്‍. തൃശൂര്‍ ; അങ്കണം, 1998 ദേവദാസ്‌ എം.എസ്‌. സാഹ്ത്യവ്ല്വവും സമമുഹ്ൃവ്ച്തവവും. തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1982 ടട സ്ധാഹിത്യ,പത്തഭയും സ്ധമുഹവും. തിരുവനന്ത 280 പുരം : ചിന്ത പബ്ളിഷേഴ്സ്‌, 1982 rn പു രോഗ്മനസാഹാതയ പര്യം. തിരുവന ന്തപുരം : ചിന്തപബ്ളിഷേഴ്‌സ്‌, 1978 ത്തെ തെരഞ്ഞെടുത്ത (പ്ബന്ഥങ്ങള്‍. തൃശൂര്‍ ; കേരള സാഹിത്യഅക്കാദമി, 199 നമ്പ്യാര്‍ പി.ആര്‍. (എഡി?) കേരളത്തെ താദധ്യപക (പസ്ഥാനം. തിരുവ ന്തപുരം : സ്റ്റെപ്സ്‌, :982 നമ്പൂതിര: എ.പി.പി്‌. ൨൧... യുടെ (പ്രബന്ധഥങ്ങള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1987 നമ്പൂതിരിപ്പാട്‌ ഇ.എം.എസ്‌. 2. എം.എസാന്റെ ഡമ്‌ (ഒന്നാം വാല്യം) തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 wn afl COIONBANBES - ഗാഷിയ ONa1oeQligs ൮൨൦. തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 ടാ 2.എ൦.എസന്സ്‌ന്റെ ത്രഞ്ഞെടുത്ത (്രസ്ധംഗ 601306. (1935-1995) C&Og@o : ഡി.സി. ബുക്സ്‌, 1996 nnn D.oQo.ogim. MUNnLCIMA, Olas, ocalér 8) തിരുവനന്തപുരം : എ.കെ.ജി. പഠനഗവേഷണ ക്രേന്ദം, 2001 ടെ മാര്‍ക്സാസവും മലയാളസാഹിത്യവും. തിരുവ നന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1974 ടട സമുഹം ഭാഷ സാഹിത്യം. തിരുവനന്തപൂരം : ചിന്ത പബ്ളിഷേഴ്സ്‌, 1998 ടട കേരളം : സമുഹവും ഭാഷ്യവും. തിരുവന ന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 നടരാജന്‍, നവരംഗം കോരുര്‍, കഥയുടെ രജശ്ലഹ്‌ തൃശൂര്‍ ; കേരള സാഹിത്യ, അക്കാദമി, 198 പോള്‍ എം.പി. (പ്രൊഫ...) ചെറുക്ഥാസാഹത്യം. കോട്ടയം : സാഹ്തൃ പ്രവര്‍ത്തക സഹകരണസംഘം 1963 (പരഭാകരന്‍ എന്‍. ഷഥതേടുനസകഥ്‌. കോഴിക്കോട്‌ : മള്‍ബറി, 1991 (പഭാകരവാരിയര്‍ കെ.എം. (ഡോ.?) ഭ്റഫഥസാഹ്‌ത്യം വമര്ശനം - ഡോ. കെ.ഏം. പ്രഭാകരവാരിയമുടെ തരഞ്ഞെടുത്ത ലചെഒന ങ്ങള്‍. തൃശൂര്‍: കറന്റ്‌ ബുകസ്‌ (വിതരണം? 2007 ബാബു പോള്‍ ഡി. (ഡോ?) വേദശബ്ദരത്നാകരം. ബൈണങ്‌ശ്‌ ന്ഘങ്ടു. 281 തിരുവനന്തപൂരം : കേരള ഭാഷാ ഇന്‍സ്സ്ിറ്യയൂട 1997 ബഷീര്‍ എം.എം. (ഡോ) BUWIS ചെറുകഥാസ്ാഹ്‌ത്യചത്തം. തൃശൂര്‍ : കേരള സാഹിത്യ അക്കാദമി, 2002 ക വേരുകള്‍ തേ. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, “985 തോ അന്തര്‍ധാര. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1993 യ കാരുര്‍ കഥംപഥനം (എഡി) കോട്ടയം : സാഹ്‌ തൃപ്രവര്‍ത്തക സഹകരണസംഘം, 1989 ബാലഠാം എന്‍.ഇ. മാരകസ/യന്‍ സാന്തൃശാസ്തം. തിരുവനന്ത പുരം : ചിന്ത പബ്ളിക്കഷേേന്‍സ്‌, 19395 ടാ സ്ാന്ദമ്യേത്സവം. കോഴിക്കോട : പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്‌, 1993 ബാലകൃഷ്ണന്‍ പി.കെ. റോാവല്‍ സ്ധദ്ധ്യും സാധനയും. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1983 ബാലകൃഷ്ണപിള്ള എ. (കേസരി) രുപ്മഞ്ജുമ തിരുവനന്തപുരം : കര്‍മ്മലാലയ ബുക്‌ ഡിപ്പോ, 1951 നെ കേസരിയുടെ സ്വാഹാ വമര്‍ശനങ്ങള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, 1984 മധുസൂദനന്‍ ജ്‌. കഥയും പര്‌സ്ഥാതിയും. തൃശൂര്‍ : കറന്റ്‌ ബുക്സ്‌ 2000 മുഹമ്മ ഏന്‍.പി. മാനുഷ്യകം. കോഴിക്കോട്‌ : പൂരണ്ണ പബ്ളി ക്കേഷന്‍സ്‌, 1987 രാജകൃഷ്ണന്‍ വി. ചെറുകഥയുടെ ഛന്ദസ്‌. കോട്ടയം : ഡി.സ്ധ. ബുക്സ്‌, 1997 രാധാകൃഷ്ണന്‍ നായര്‍ ഡി. ആഖ്യ വ്ജ്ഞാനം. തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റി്യൂടട രാമമേനോന്‍ പുത്തേഴത്ത്‌ MIAMI IMOjail തൃശൂര്‍ : മംഗളോദയം, 1955 ടട പുസ്തകപര്ചയം. തൃശൂര്‍ ; മംഗളോദയം, 1968 രാമകൃഷ്ണന്‍, ദേശമംഗലം (അവതാരകന്‍) കറവ്യഴെഷയ്‌ലെ പ്ശ്നങ്ങള്‍. തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റ്‌റ്റ്യൂട്ട, 1986 282 Brisa (സമ്പാദകന്‍) കഷാവ്മര്‍ശനം മാര്കന്തിസ്റ്റ്‌ ~ മാനദണ്ഡം. കൊച്ചി : നിള പബ്ളിക്കേഷന്‍സ്‌, 1983 രാമചന്ദ്രന്‍ നായര്‍, കെ. (ഡോ) (സമ്പാ: പഠനം) കേരളവര്‍മ്മ സ്മരണ. തിരുവനന്തപുരം : കേരള ഭാഷാ ഇ൯സ്സി്വൂട, 1995 ലള്‌“താംബിക അന്തര്‍ജ്ജനം തെരഞ്ഞെടുത്ത കഥകള്‍. കോട്ടയം : സാഹി തൃ്പരവര്‍ത്തക സഹകരണസംഘം, 1966 ലീലാവതി, എം. (ഡേ) മുല്യസമഷപനങ്ങള്‍. തൃശൂര്‍ : കറന്റ്‌ ബുക്സ്‌ 1992 വര്‍ക്കി പൊന്‍കുന്നം ശബ്ച്തിക്കുന്ന കലപ്തയും മറ്റ്‌ പഥാനകഥകകളും. കോട്ടയം : ഡി.സി. ബുക്സ്‌, 2003 വിനോദ്കൃഷ്ണന്‍ ടി.വൈ., എം. ഹമീദ്‌ നരവംശശാസ്തം. തിരുവനന്തപുരം : കേരള ഭാഷാ ഇ൯സ്ക്റി്ലുട്ടം 200 വിശ്വനാഥന്‍ നായര്‍ ആര്‍. (പമപതിയുടെ പുകസ. കോട്ടയം : നാഷണല്‍ ബുകസ്ത്റാള്‍ ശരത്ചന്ദ്രന്‍ കെ.പി. കേവഥസ്പാന്ര്യം എന്ന ക്യ. കോട്ടയം : നാഷണല്‍ ബുക്സ്റ്റാള്‍, 1979 ക സോവലുകള്കിലുടെ. കോട്ടയം : സാഹിതൃപ്ര വര്‍ത്തക സഹകരണസംഘം, 1987 ശങ്കുണ്ണി മേനോന്‍ പി. തരുവ്ത്ഥംകുര്‍ ചരം. (തര്‍ജമ - സി.കെ. കരീം) തിരുവനന്തപുരം : കേരള ഭാഷാ 6 ; Ss 4 ഇന്‍സ്റ്റിവ്വൂട്ടം 1994 ശിവദാസന്‍ എസ്‌. (ഡോ) പാരസ്പമത്വവാദം DOAN adh NG, (ശീവത്സന്‍ ടി. (ഡോ) മതേതരത്ധത്തിന്ശേഷം. കോട്ടുയം : കറന്റ്‌ ബുക്‌സ്‌, 2004 സച്ചിദാനന്ദന്‍ തെരഞ്ഞെടുത്ത മകേഖനങ്ങള്‍. കോട്ടയം : ലിറ്റില്‍ 'പിന്‍സ്‌, 985 സരസ്വതി ബി. ഓാരിമ്മകശ്ചറനഥഗന്ഥംപലെ. കോട്ടയം : നാഷണല്‍ ബുക്‌ സ്റ്റാള്‍, 2004 സുകുമാരന്‍ വി. (ഡോ.; ആഗുദകതയുടെ അക്ഷമാല. തൃശൂര്‍ : പ്രൊഫ. പി. ശങ്കര൯ന്‍നമ്ധ്യാര്‍ ഫൌണ്ടേഷന്‍, 2004 സെല്‍വരാജ്‌ താപസ്‌ കാരുതാന്റെ കഷ. കോട്ടയം: കറന്റ്‌ ബുക്‌സ്‌, 2000 സോമരാജന്‍ സി.എന്‍. (ഡേ) തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റിവ്യൂട, 2001 283 ഹഫര്കുമാര്‍ എം.കെ. കഥ ആധുന്കതക്കു ശേഷ. തിരുവനന്തപുരം: പ്രഭാത്‌ ബുക്‌ ഹസ്‌, 2008 ആനുകാലികങ്ങള്‍ ഉണ്ണികൃഷ്ണന്‍ പി.വി. (ഡോ) ഫ്യുമന്സ്പം മലയാളത്തില്‍. സംസ്കാരകേ രളം പു. ലക്കം 2. രാജഗോപാലന്‍ ജഇ.പി. മലയാള ചെറുകഥ ഈ പതറ്റാണ്ട്‌ല്‍ ചെറുകഥാ (പ്രമേയങ്ങളെ പറ്റി ഒരു വിപ്പോരട്ട. ഭാഷാപോഷിണ്‌, പു. ലക്കം 1" ഏപ്രില്‍ 1999 ത എസ്സ്‌ സി.എസ്‌. അന്നും ഇന്നും. (ഗന്ഥ ലോകം, വാല്യം 53 ലക്കം 1. ഗവേഷണ പ്രബന്ധം സോമനാചാര്‌ പി. (ഡോം? മാത്ൃസംസ്കാരത്തിന്റെ സ്ധഥാഥധാനം മലയാള ഷറ്തയല്‍ (പി. സോമനാചാരി 2009ല്‍ കേരള സര്‍വ്വകലാശാല, ഓറിയന്റഡ്‌ ഫാക്കൽറ്റിയിൽ ഡോക്ടര്‍ ഓഫ്‌ ഫിലോസഫിയില്‍ ബിരുദ ത്തിന്‌ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം. English Albert Carnus The Myth of Sisyphus. UK. : Penguin Books, 1977 Allen Walter The short story in English. Lisa: Oxford Clarendon Press, 1981 Altenbernd Lynn & Lewis L Lesshe A Hand book for the study of Fiction, Newyork Macmillan 1966 Ann Jafferson & David Robey (Eds) Modern Literary theory A Comparative introduction. London : Batsford, 1986 Armstrong DM. (Ed) A Materialist Theory of Mind. London : Rout ledge & Kagan Paul Lid.,.Newyork Humanities Press, 1968 Aurobindo Sri. Foundation of indian Culture, York, Sr. Aurobindo Lybrary, 1953 നി The Life Divine. Sri. Aurobindo Lib. 254 Pondichery, 1955 —— The Human Cycle. Sr. Aurobindo Lib. Pondichery, 1949 Aver Al, The Central Questions of Philosaphy. Cngland : Harmon ds Worth, Middlesex Penguin Books Lid., 1976 നി (Edi) The Humanist Out look. Pemberton with Bayyied Rockhiff, 1968 woe the Origin of Praqumatism. London : Macmillan, 1968 Bates HLE. The Modern Short Story. London : Thomas Welson & Sons, 1949 Boland John Short Story Technique. London : Little brown & Coa., 1973 Bruno J. Frank The Story of Psychology, U.S.A. : Holt Rinehart and Winstan, 1972 Brooks Cleanth A Penn Warren Robert The Scope of Fiction. U.S.A.: Appleton Century Crafts, 960 Barretth Clark The Great Short Stories or the Warld (with introduction by Gerda Charies) London: Spring books L965 Bahm A.J. The World’s Living Religions, Newyork : Laurel Edn. 1965 Barnes Hazel E. Humanistic Existentialism, Licoin, The Literative of Possibility, University of Nebraska Press, 1959. Blackham NL. Humanism, Blatimove Penguin Books, 1952 പി Six Existentialist Thinkers, London: Routledge and Kegan Paul, 1952 Broad C.D. The mind and its place in Nature. London : Routledge & Kegan Paul Ltd., 1925 Chattopadhyaya D.P. Lokayata (A study in Indian Materialism) New Delhi Publishing House, 1967. 255 Dakin A.H. Man is the Measure. U.&. Princeton University Press, 1939 Donald C. Freeman (Ed) Linguistic Approaches to Literature. LSA. Holt, Renehart & Winston INC 1970 Devaraja N_K. Humanism in Indian Thought. Dethi : Indus Publishing Com. 1988 Forster E.M. Aspects or Novel, Great Britain : Edward Amoid Publishers, 1974. Fromm Erich Man for Himself. Neyork : Holt Rinehard and Winston, L964 Gandhi MLK. The Collected works of Mahatma Gandhi. New Delhi: Ministry of Broad casting Government of India, If Rev. Edition 1969 Hurtic Erol An Introduction to Short Fiction and Criticism. U.S.A. : Walthan Ginn & Co. Haldne Viscount The Philosophy of Humanism (and other subjects} London: Yale University Press 1922 Hook, Sidney The Quest for beeing (A book on Existential Humanism} Newyork : St. Martins Press, 1964 Huxley J. the Humanist Frame, London : George Allen & Unwins, 1961 fanses, Wilham The willto Believe and other essays in popularPhilosophy. Newyork : Dover PubhHcations Ic, 1956 Jas Pers K. Existentialism and Humanism. Newyork : Mave books, 1952 leffry Robin The Decline or Nayar Dominance ; Society and Politics Travancore 1847-1908. ULB. Sussex University Press, 1976 Lamont C. The Philosophy of Humanism. London : Perberton Publishing Co. Lid., 1965 Mukerjee, Radhakamal The Social Function of Art. Borabay Hind Kitabs, 1948 Moore G.E, Philosophical Studies. London : Rouledge & Keean Paul, 1953 236 രസന്യേഖങ്ഖദ്ധം പ്ഠനവിധേയമായ കഥകള്‍ I ഓട്ടുകോരിക കാരൂര്‍ നീലകണ്ഠപിള്ള മനുഷ്ൃപുത്രി ലളിതാംബിക അന്തര്‍ജനം ul പ്രണ്ടര്‍പോത്തന൯ കാരൂര്‍ നീലകണ്ഠപിള്ള ഓടക്കുലിന്റെ നാദം ലളഃതാംബിക അന്തര്‍ജനം Ti ഒടുവിലത്തെ മകന്‍ കാരൂര്‍ നീലകണ്ഠപിള്ള അവിവാഹ്ത ലളിതാംബിക അന്തര്‍ജനം 237 ഓട്ടുകോര്ക (കാരൂര്‍ നീലകണ്ഠപിള്ള “എനിയ്ക്കൊരു രൂപാ തരാമോ മക്കളെ?” ലക്ഷ്മിയമ്മ വരാന്തയില്‍നിന്നുകൊണ്ടു മകനോടു ചോദിച്ചു. അയാള്‍ മുറിക്കകത്ത്‌ ഒരു പഴയെ നാലാംപാഠപുസ്തകത്തിന്റെ ഏടുകളില്‍ കണ്ണോടിച്ച്‌ ബാല്യ കാലസ്മരണകളുടെ മാധുര്യം നുകരുകയായിരുന്നു. അതു മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ്‌ അയാള്‍ പഠിച്ച പുസ്തകമാണ്‌. അതിന്റെ ആദിയും അന്തവും കീറി നഷ്ടപ്പെട്ടിരിക്കുന്നു. വക്കുകള്‍ കീറി മൂലകള്‍ മടങ്ങി പൊടിയും ചെളിയും പുരണ്ടു തീരെ അനാകര്‍ഷകമായിരിക്കുന്നു. അതിന്റെ പല ഭാഗത്തും പ്‌.എസ്‌. നാരായണന്‍ എന്നു തന്റെ പേരു വടിവില്ലാത്ത്‌ അക്ഷരങ്ങളില്‍ എഴുതിയി രുന്നു. അയാള്‍ കഈതുകത്തോടെ പുസ്തകം തുറന്ന്‌ അവിടവിടെ നോക്കി. “ജേംസ്‌ ഗാര്‍ഫില്‍ഡ്‌' എന്ന പാഠം കണ്ടു. അതൊരു “കുരുത്തംകെട്ട പാഠമായി പണ്ടു തോന്നിയിരുന്നതാണ്‌. ഒരു പത്തി രുപത്‌ അടിയെങ്കിലും ആ പാഠം അവനെ കൊള്ളിച്ചിട്ടുണ്ട്‌. നീണ്ട ആ പാഠം തീരാഞ്ഞിട്ട അവന്‍ പിരാകിയിട്ടുണ്ട്‌. മൂന്നുദിവസം പഠിച്ചുശേഷം ആ പാഠം പഠിപ്പിച്ചുതീര്‍ന്നു എന്നറിയുന്നതുവരെ വയ റ്റുനോവാണെന്ന്‌ പറഞ്ഞ്‌: അവന്‍ സ്‌കൂളില്‍ പോകാതിരുന്നിട്ടുണ്ട്‌. നാരായണനു ജേംസ്‌ ഗാര്‍ഫീല്‍ഡ്‌ എന്നു ശരിയായി ഉച്ചുരിക്കാ൯ കഴിഞ്ഞിരുന്നില്ല. അവനു ശരിയാണെന്നു വിചാതിച്ചുകൊണ്ടു പറ യും. അദ്ധ്യാപകന്‍ വീണ്ടും പറയിക്കും. പിന്നെയും പിന്നെയും പഠയിക്കും. ഒടുവഡില്‍ അദ്ധ്യാപകന്‍ തോറ്റ്‌ അവന്റെ തുടയില്‍ നാലഞ്ചു പെരുക്കുവെച്ചുകൊടുക്കും. എന്താണവന്‍ പറയുന്നതിലെ തെറ്റെ ന്നവനറിഞ്ഞുകൂടാ. ആ നശിച്ചു പേരു പുസ്തകത്തിന്റെ ഓരോ വശത്തും നാലും അഞ്ചും തവണ വീതം ഉണ്ടുതാനും. അവന്‍ കൃഷണയ്യന്‍സാറിനെ അന്നു പിരാകിയിട്ടുണ്ട്‌. സതീര്‍ത്ഥുന്മാരെ വെറു ത്തിട്ടുണ്ട്‌. അദ്ധൃപേകന്‍ ശശദ്ധിച്ചില്ലെങ്കില്‍, കൂട്ടികള്‍ ചിരിച്ചും “നാരായണന്‍ തെറ്റിച്ചു പറഞ്ഞു സാര്‍ എന്നു വിളിച്ചുപറഞ്ഞും കൃഷ്ണയുന്‍സാറിനെക്കൊണ്ട്‌ അവനെ തല്ലിക്കാന്‍ നോക്കും. ഇന്ന്‌ 'ആ കുരുത്തംകെട്ട്‌ പാഠം അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വരുത്തി. ഇപ്പോള്‍ അയാള്‍ക്കു ഗാര്‍ഫീഡ്‌ എന്നല്ല, ഗാര്‍ഫീല്‍ഡ്‌ എന്നു ശരിയായിട്ടു പറയാം. ഒരു പുഞ്ചിരിയോടെ അയാള്‍ ജയിംസ്‌ ഗാര്‍ഫീല്‍ഡ്‌ എന്നു മ്രന്ത്ിച്ചു. നാരായണന്റെ സ്മരണ കൃഷ്ണയയുന്‍സാറിന്റെ സൌമൃമധുരമായ മുഖത്തെ ചുംബിച്ചു. അദ്ദേഹം ഉത്സവക്കാലത്ത്‌ ആനപ്പുറത്തുകയറി, മറ്റാരെയുംകാള്‍ ഭംഗിയായി വെഞ്ചാമരം വീശാറു ള്ളതും, പെന്‍സിലില്ലാതിരുന്ന ഗോപാലന്‍ ഒരു ച്രകം, പെന്‍സില്‍ വാങ്ങാന്‍ സമ്മാനിച്ചതും അവന്‍ സ്മരിച്ചു. കൃഷണയ്യുന്‍സാര്‍ നാടകത്തില്‍ കാമപാലന്റെ വേഷം കെട്ട്യല്‍ അവനോര്‍ത്തു. നാടകം 288 അവന്റെ അടുത്തുള്ള ജന്മിയുടെ ഇല്ലത്തായിരുന്നെന്നോര്‍ക്കാ൯ അവനൊരു പ്രയാസവുമുണ്ടായി ല്ല. അന്ന്‌ അവിടത്തെ ഉണ്ണിയുടെ പോറൂണായിരുന്നു. നാരായണന്റെ സ്മരണ ആ ഉണ്ണിയൂണിനെ ക്ഷുറിച്ചായി. എന്തൊരാഷോഷമായിരുന്നു അന്ന്‌: പൊടിപൊടിപ്പന്‍ സദ്യ. വലിയ ആള്‍ക്കൂട്ടം. ആ ഉണ്ണിയെ ഒന്നെടുക്കാന്‍ കൊതിച്ച എത്ര പെണ്ണുങ്ങള്‍ തിക്കിത്തിരക്കി. അയാളന്നു കണ്ട ഉണ്ണിയുടെ രൂപം ഇപ്പോഴും ഓര്‍ക്കുന്നു. കണ്ണെഴുതി വാലും വരച്ച, പച്ച്ക്കല്ലുവെച്ച പൂലിയമ്മോതിരം കെട്ട്‌, പൊന്നരഞ്ഞാണവും പൊന്നേലസ്സും ധരിച്ച്‌, കൈയില്‍വളയും കാലില്‍ചിലമ്പുമിടു, കാണുന്നവര്‍ക്ക്‌ കൌതുകവും അല്പം അസൂയയും ജനിപ്പിക്കുന്ന ആ രൂപം. അന്നൊരു ഉത്സവം തന്നെയായിരുന്നു ആ മനയ്ക്കല്‍. അന്നു മാത്രമല്ല മിക്കദിവസും ആ ജന്മിയുടെ ഇല്ലത്ത്‌ ഉത്സവമായിരുന്നു. നാരായണന്റെ ഹൃദയം വികസിച്ചുനില്ക്കുകയാണ്‌. അപ്പോഴാണു ലക്ഷമിയമ്മയുടെ ചോദ്യം; “എനിക്കൊരു രൂപാ തരാവോ മക്കളേ? ആരു ചോദിച്ചാലും കൊടുത്തുപോകുന്ന സമയം. പിന്നെയല്ലേ അമ്മ ചോദിച്ചാല്‍? “എന്തിനാ അമ്മേ?” എന്നു ചോദിച്ചുകൊണ്ട്‌ അയാള്‍ മേശയുടെ വലിപ്പു തുറന്നു. “ഇതിനു കൊടുക്കാനാ,” എന്നു പറഞ്ഞുകൊണ്ടു ലക്ഷ്മിയമ്മ ഒരു ഓട്ടുകോരിക മകനെ കാണിച്ചു. “ഒരു രുപായ്ക്കിതു കിട്ടുമോ?” ഏന്നു ചോദിക്കുന്നതിനിദടയില്‍ അയാള്‍ പേഴ്സു തുറന്നു. അതില്‍ പത്തിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ക്കിടയില്‍ ഒറ്റരൂപാനോട്ടുണ്ടോ എന്ന്‌ അയാള്‍ തിര ഞ്ഞു. “വെലയ്ക്കല്ല മക്കളെ, പണയത്തിന്‌, ' എന്നു ലക്ഷ്മിയമ്മ പറഞ്ഞതിനെത്തുടര്‍ന്ന്‌ മുറ്റത്തു നിന്നിങ്ങനെ കേട്ടു; “ഓ, പണയമാണെന്നു പറയും. അവരെങ്ങും ഇതു തിരിയെ എടുപ്പിക്കുകേല്ല.” "ഒറ്റരൂപായില്ലല്ലോ,” എന്നു നാരായണന്‍ പറഞ്ഞതു കേട്ടു മൂറ്റത്തുനിന്നവള്‍ പറഞ്ഞും; “ഒരു രൂപാ ഇല്ലെങ്കില്‍ അര രൂപായായാലും മതിയെന്നു വല്യാത്തേരമ്മ പറഞ്ഞയച്ചു. അവിടെ ജഇന്നുച്ച യ്ക്കൊന്നും വച്ചില്ല.” നാരായണന്‍ ഒരഞ്ചുരൂപാനോടു അമ്മയുടെ നേരെ നീട്ടി. മുറ്റത്തുനിന്ന പെണ്‍കുട്ടി പറഞ്ഞു: “അയ്യോ. നേരം സന്ധ്യയാകാറായി. ഞാനിനി മനയ്ക്കല്‍ ചെന്നേച്ചു പീടികയില്‍ പേയി അരീം സാമാനോം മേടിച്ചു മനയ്ക്കല്‍ കൊണ്ടക്കൊടുത്തേച്ചു ഏപ്പം വീട്ട്ലെത്താനാഠ നാരായണന്‍ പറഞ്ഞു: “ഇതങ്ങോട്ടു കൊടുക്കു” “ഇതഞ്ചുരൂപയാണല്ലോദാ? ഇതു കൈയിലേക്കു കിട്ടിയാല്‍ അവര്‍ തിരിച്ചു തരുകേഷ്ലു,” എന്നു ലക്ഷമിയമ്മ പറഞ്ഞു. 289 “ലക്ഷമിച്ചോച്ചി, ഒരോടിന്റെ കഷണംവല്ലോം തന്നയയ്ക്കണമെന്നുപറഞ്ഞു. ഇന്നു വെള്ളി യാദ്ചയാ.” “നീ പിന്നേ ഈ വെള്ളിയാട്ചേം ആയിക്കൊണ്ടു രൂപായ്ക്കു വന്നത്‌! ഇവിടെ ഓടിന്റെ കഷണം എന്തിരിക്കുന്നു? ഒരു നിലവിളക്കിന്റെ കൂന്‌ ഒടിഞ്ഞതിവിടെയെങ്ങാണ്ടു ക്ടന്നതിനി നോക്കി യെടുക്കണേല്‍ ഞാനീ വീടുമുഴുവന്‍ രപ്പണം. നീയെന്നാട്‌*? വെള്ളിയാഴ്ചക്കുറ്റം പറഞ്ഞത്‌? ഓടിന്റെ കഷണം വല്ലതും തന്നാല്‍ എന്നു തിരിച്ചുതരാനാ? അവിടത്തെ നങ്ങേലിക്കുട്ടിക്കു ഗര്‍ഭമായിതിക്കു കല്ലേ?” “എന്നാല്‍ രൂപാ തന്നാല്‍ മതി. എന്നെ വേഗമൊന്നയയ്ക്കണേ.” നാരായണന്‍൯.- ആ രൂപായങ്ങു കൊടുത്തേക്കു. വെള്ളിയാട്ചയായിട്ട അവരുടെ പാതം നമ്മള്‍ മേടിച്ചു വെയ്ക്കണ്ട. അതുംകൊണ്ടു പൊയ്ക്കോ. ലക്ഷ്മിയമ്മം.- നിരതന്നെ നാളെക്കാലത്തു ബാക്കിയുള്ള നാലു രൂപായും കോരികയുംകൂടി ഇങ്ങട്ടുകൊണ്ടത്തയേക്കണം. അല്ലെങ്കില്‍ നിന്നെ ഈവഴി നടത്തുകേല, കേട്ടോ? “നാളെ ഞാന്‍ കൊണ്ടുവന്നുതരാം,” എന്നു പറഞ്ഞ്‌ അവള്‍ കൈ നീട്ടി. നല്ല സന്തോഷമി ല്ലാത്തമട്ടില്‍ അവളുടെ നേരെ കോരികയും രൂപായും നീട്ടിക്കൊണ്ടു ലക്ഷ്മിയമ്മ പറഞ്ഞു: “നീ പീടികേന്നു വരുമ്പോഴേക്കു ഞാനങ്ങു വന്നേക്കാം. രൂപാ ഇന്നുതന്നെ വേണം. ഇവിടെ ആവശ്യ്യോണ്ട,” “ഓം, എന്നു പറഞ്ഞു കോത്കയും രൂപായുംകൊണ്ട്‌ അവള്‍ പടിയിറങ്ങി നടന്നു. ലക്ഷമിയമ്മ അവള്‍ പോകുന്നതു നോക്കിക്കൊണ്ടു മകനോടു പറഞ്ഞു; “ന്‌ നോക്കിക്കോ. ആ രൂപാ പോക്കായി. അവര്‍ക്കു മേടിച്ചാല്‍ കൊടുക്കണമെന്നു വിചാരമില്ല. ഉപ്പായിട്ടും മുളുകാ യിട്ടും ച്രകമായിട്ടും ഇപ്പൊള്്രെ തരാനുണ്ടെന്നോ അവര്‍? ഞാനിപ്പോള്‍ത്തന്നെചെന്നു ബാക്ക്രുപാ മേടിച്ചുകൊണ്ടു പോരാം. പോയാലും ഒരു രൂപായല്ലേ? കോരിക കൊണ്ടുവന്നില്ലെക്കല്‍ ഒരു രൂപാ യല്ലേ പോകുകയുള്ളൂ?” നാരായണന൯.- അവരു തരും തന്നില്ലെങ്കില്‍ അഞ്ചു രൂപായല്ലേ? അവരെടുക്കട്ടെ അമ്മയതി MIDIS ഈ സന്ധ്യയ്ക്കു പോകേണ്ട. ലക്ഷ്മിയമ്മ.- നീയിങ്ങനെ ധര്‍മ്മപുര്രരായിട്ടു തൊടങ്ങിയാല്‍-- നാരായണന്‍.- ധര്‍മ്മപു്രതരായിട്ടല്ല. അവര്‍ക്കിന്നൊരു ഗതികേടുവന്നു. ആ കോരീകയും കൊടുത്ത്‌: അവരിങ്ങോട്ടാളയച്ചുതു ഞാന്‍ വന്തിട്ടുണ്ടെന്നറിഞ്ഞിട്ടാ. ലക്ഷമിയമ്മ.- നീ വന്നിട്ടുണ്ടെന്നറിഞ്ഞിട്ടല്ല. അവിടെ ഇനി വേറെയൊന്നും കാണുകേജ്ടു. പ്ണയംവെക്കാ൯. പൊന്നും പ്ഠരതങ്ങളും എല്ലാം പണയംവെച്ചും വിറ്റും തീന്നുതീര്‍ത്തു പരക്കഴി കള്‌. 200) അല്പം കഴിഞ്ഞു ലക്ഷ്മിയമ്മ തുടര്‍ന്നു : “അല്ലാതെ എന്തു ചെയ്യാനധ ആ മൂത്തമ്പൂരിശ്ശന്‍ ശാന്തിക്കുപോയാല്‍ മാസം അഞ്ചുപറ നെല്ലോ മറ്റോ കിട്ടും. അതുകൊണ്ടു പത്തുപതിന്നാലെണ്ണത്തിന്റെ കാര്യങ്ങളൊക്കെ നടക്കൂവോ? നാരായണന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു; “അദ്ദേഹത്തിന്റെ മകനീല്ലേ, ഈശ്വരന്‍നമ്പൂതിരി്‌' “ഈശ്ചരനുമൊണ്ട്‌ ഈശ്വരീമൊണ്ട്‌. അവനിങ്ങോട്ടു പുറന്നുവീണപ്പോള്‍ തുടങ്ങിയതാ അവര്‍ക്കീ മുടിവൊക്കെ. എങ്ങനെ കഴിഞ്ഞ ഒരു മനയാ! ഒരുകാലത്ത്‌ ഈ സ്ഥലമൊക്കെ അവരു ടെയായിരുന്നതാ.” നാരായണന്‍.- ഇപ്പോഴും പാട്ടമോ മിച്ചുവാരമോ ഒക്കെ കീട്ടാനില്ലേ? ലക്ഷ്മിയമ്മ.- എന്തോന്നിന്റെ? ഇപ്പോള്‍ മനയ്ക്കലെ പറമ്പു മാര്തമൊണ്ടവരുടെ കൈയിലാ യിട്ട. പിന്നെയൊള്ളതിന്റെ അവകാശമൊക്കെ എഴുതിക്കൊടുത്തു കാശുമേടിച്ചു. നാരായണനന്‍.- അയല്‍പക്കക്കാരൊക്കെക്കൂടി അവരെ നശിപ്പിച്ചു. ലക്ഷമിയമ്മ അടുക്കളയിലേക്കു പോയി. നാരായണന്റെ മനസ്സില്‍ ആ ജന്മികൂടുംബം തങ്ങി നിന്നു. അയല്‍പക്കക്കാര്‍ അവരുടെ നാശത്തിലെ;യതമാര്രം പങ്കുകാരാണെന്്‌ അവനറിയാതെ ഓര്‍മ്മിച്ചു പോയി. അവിടെ ഏതു വീട്ടില്‍ എന്തടിയന്തിരങ്ങളുണ്ടായാലും മനയ്ക്കല്‍ ചെന്നുപറ യും. നമ്പൂരി പതിവനൂസരിച്ചു സംഭാവന കൊടുക്കുകയും ചെയ്യും. മനയ്ക്കല്‍ എന്തു വിശേഷമു ണ്ടായാലും കരക്കാര്‍ കൂടിയാലോചിച്ചു ഭംഗിയായി ഘഷോഷമായി:' നടത്തും. അതിനുവേണ്ടി നയൂ തിതിക്കു താങ്ങാന്‍ പാടില്ലാത്ത ഒരു കടും അദ്ദേഹത്തിന്റെ തലയിലാകും. കുടുംബത്തിന്റെ മാനം നഷ്ടപ്പെടരുതെന്നു നമ്പൂരിശ്ലനു നിര്‍ബ്ദന്ധമുണ്ടായിരുന്നു. ഓണമോ, ത്രുവാതിരയോ, വിഷുവോ, ക്ഷേ്ര്രതേത്തിലെ ഉത്സവമോ എന്തു വന്നാലുമുണ്ടു മനയ്ക്കല്‍ നല്ലൊരു ചെലവ്‌. തിരുമേനീ, അ പനേന്നു രണ്ടുമദല്‍ ഓല വെട്ടാനൊന്നനുവദിച്ചാല്‍- പെര ചോര്‍ന്നൊലി ച്ചിട്ടു കെടക്കാന്‍മേല. അവിടവിടെ ഒന്നു തിരുകാമായിരുന്നു.” എന്ന്‌ ഒരിക്കല്‍ താന്‍ നമ്പൂരിയോടു ചെന്നു പറഞ്ഞതും, “ഇവിടേം ചോര്‍ച്ചയക്കു കുറവൊന്നുമില്ല. ഇവിടുത്തെ ഓല കൊണ്ടു തെകയൂ കേല്ല. അതാ ഓലയങ്ങനെ നിന്നുപോകുന്നത്‌.” എന്നു പറഞ്ഞിട്ട “എന്നാല്‍ നിന്റെ കാര്യമെങ്കിലും നടക്കട്ടെ. ഏരോേന്നാണെന്നാല്‍ വെട്ടി ച്ചോ.” എന്ന്‌ അദ്ദേഹം അനുവദിച്ചതും നാരായണനോര്‍മ്മയുണ്ട്‌. അവിടുന്നും പുറകോട്ട അവന്റെ സമരണ കിഴ്ഞ്ഞ്റങ്ങുകയാണ്‌. ലക്ഷ്മിയമ്മ അവന്റെ അടുത്തു വന്നിട്ടു പറഞ്ഞു: “നിന്റെ കൈയില്‍ ഒറ്റരുപായില്ലല്ലേ. ഞാന്‍ മനയ്ക്കല്‍ ചെന്ന്‌ ആ നാലു രൂപ മേടിച്ചോണ്ടു വരാം. അവര്‍ക്ക്‌ തുടത്തിന്റെ കമ്പി കൊടുത്തേച്ച്‌ ആ കോരികേം മേടിച്ചോണ്ടു പോരാം.” ലക്ഷ്മിയമ്മയുടെ മനസ്സ്‌ ആ ഓട്ടുകോരികയില്‍ പറ്റിപ്പിടിച്ചു നിലക്കുകയാണ്‌. “അമ്മയ്ക്കെന്താ വല്ലവരുദേം മുതലിനോടാശ?” മകന്‍ അല്പം വിരസത തോന്നി. 29) “വല്ലവരുദേം മുതലാണോ?” നമ്മളല്ലേ രൂപാ കൊടുത്തത്‌?” ലക്ഷമിയമ്മ സ്വല്പം പതുങ്ങി പ്പോയി: “അവര്‍ക്കെന്തിനാ വെറുതേ കൊടുക്കുന്നത്‌? അവിടെയുള്ളോരു വേല ചെയ്താലും കിട്ടു DOH കാശ." നാരായണനന്‍.- അവിടെയുള്ള അന്തര്‍ജ്ജനങ്ങളെന്തു ജോലി ചെയ്യാനാ? എഏര്ര പട്ട്ണിയാ യാലും മറ്റുള്ളവരെപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാമോ അവര്‍ക്ക്‌? ലക്ഷ്മിയമ്മ പറഞ്ഞു: “പാവങ്ങള്‍! അവരെന്തു ചെയ്യും? ഞാന്‍ പറഞ്ഞത്‌ ഈശ്ചരന്‍മ്പുരി യുടെ കാര്യമാണ്‌. അയാളുടെ വേളിക്കും കുട്ടികള്‍ക്കുംകൂടി മൂപ്പര്‍ന്നുവേണം ചെലവിനു കൊടു ക്കാന്‍. അയാള്‍ക്കു വല്ലതും കിട്ടിയാല്‍ ക്ലബ്ബിനു ചോറുമേടിച്ചുണ്ണും. തന്തേടേം തള്ളേടേം കാര്യം പോട്ടെ. വേളീം മക്കളും ഇവിടെ കിടക്കുന്ന വിചാരമില്ലയാള്‍ക്ക്‌. ഈശ്ചരന്‍മ്പുരിയുടെ നടപടികള്‍ ലക്ഷ്മിയമ്മ വിസ്തരിച്ചു മകനെ കേള്‍പ്പിച്ചു. മിക്കവാറും മറുനാട൯മലയാളിയായ നാരായണന്‍ അതില്‍ പല ഭാഗവും പുതുതായിരുന്നു. ഒടുവില്‍ ലക്ഷ്മി TAA പറഞ്ഞു; “ആ നങ്ങേലിക്കുട്ടിയുടെ കാരൃം ഓര്‍ക്കുമ്പോളെനിക്ക്‌ അവനെ കല്ലേല്‍വെച്ചു കാന്താരിമു ളകും കൂട്ട്‌ കുത്തിച്ചതയ്ക്കാന്‍ തോന്നും.” “നങ്ങേലിക്കുട്ടിയെന്നാണോ അദ്ദേഹത്തിന്റെ വേളിയുടെ പേര്‌? അവര്‍ക്കല്ലേ ഗര്‍ഭമുണ്ടെന്നു പറഞ്ഞത്‌? “അയാളുടെ വേളിയല്ല. അയാളുടെ ചിറ്റമ്മ. മൂത്തമ്പൂരിശ്ശന്റെ പുത്തന്‍വേളി.” ”മൂത്തമ്പുരശ്ലീന്റെ പുത്തന്‍വേളിയോ? “അതെ, ഒരു കൊല്ലമായിക്കാണും വേളി! കഴിഞ്ഞിട്ട. ഇവിടെ വന്നപ്പോള്‍ അതിനെ കാണേ ണ്ട്യിരുന്നു. രാജകുമാരിയാണെന്നേ പറയൂ, കാണുന്നോര്‍. ഇപ്പോള്‍ കണ്ണും താണ്‌, കവിളും ഒട്ടി കിറിം കരിഞ്ഞ്‌ - കണ്ടാല്‍ കാലന്‍ കരഞ്ഞപോകും.” ആ ഭാഗ്യംകെട്ട അന്തര്‍ജ്ജനത്തിന്റെ കാരൃത്തില്‍ ഈശ്ചരന്‍ നമ്പൂതിത്യെ കുത്തിച്ചതയ്ക്കു സനതെന്തിനാണെന്നറ്യാനുള്ള മോഹം നാരായണന്റെ മുഖത്തു നിഴലിച്ചു: “അവര്‍ക്കെന്തു പ്രായ മമുണ്ട്‌?്‌ (പായം! കൊച്ചുപെണ്ണല്ലേ! ഇരുപതു വയസ്സു കാണും.” “MOMS അറുപത്തഞ്ചു കാണുകില്ലേ? ലക്ഷ്മിയമ്മ തുടര്‍ന്നു; “പിന്നെയില്ലേ! അദ്ദേഹത്തിനെക്കൊണ്ട്‌ ഈ വേളി കഴിപ്പിച്ചതു മക നല്ലേ! മകനുവേണ്ടി അദ്ദേഹം ഈ വയസ്സുകാലത്തു ചെന്ന്‌ ഒരു വേളികൂടി കഴിച്ചു.” അവര്‍ അടുക്കളയിലേക്കു നടക്കാന്‍ തിരിഞ്ഞിട്ടു പറഞ്ഞു: “അടുപ്പിലെ തീയൊന്നു തള്ളി വെച്ചപച്ചു വരട്ടെ.” 292 നാരായണന്‍ അമ്മയുടെ സംഭാഷണത്തില്‍നിന്ന്‌ ഒരു പിടിയും കിട്ടിയില്ല. മകനുവേണ്ടി അച്ഛന്‍ മൂന്നാമത്തെ വേളി നടത്തി. നല്ല അഴകുള്ള ഒരു ചെറുപ്പക്കാരിയെ. ബാക്ക്‌! കാരൃങ്ങള്‍ അമ്മയോ ടെങ്ങനെ ചോദിക്കും! ലക്ഷമിയമ്മ തിരിച്ചുവന്നിട്ടു പറഞ്ഞു: “എന്റെ മകനെ, അവിടെയുള്ളോരക്കുതന്നെ കഞ്ഞിക്കു വകയില്ലാത്തപ്പോള്‍ ഒരുത്തിയെ ക്കൂടി! കുടിവെച്ചു. അതിനു കുഞ്ഞുങ്ങളുമാകാ൯ന്‍ഫോകുന്നു. ആ മുതുപ്രാണന്റെ തലേലെഴുത്താ ഞാനോള്‍ക്കുന്നത്‌. മുന്നൂറു രൂപായ്ക്കുവേണ്ടിയാ അദ്ദേഹം ഈ ചുമടുചുമക്കാന്‍ തയ്യാറായത്‌. മകന്‍ മനയ്ക്കല്‍ കേറാതെ നടന്ന്‌ ഒരു ക്ലബ്ബില്‍ ജോലിക്കു ചെന്നുചേര്‍ന്നു. അവിടെ വല്യ വ്ശ്ചാ സത്തില്‍ നിന്ന്‌ ഒടുക്കം ക്ലബ്ബുകാരന്റെ മുന്നൂറുരൂപാ കട്ടെടുത്തു. ഇയാളാ കട്ടതെന്നാ എല്ലാരും പറ യുന്നത്‌. നേരു ദൈവത്തിനറിയാം. ക്ലബ്ബുകാരന്‍൯ പോലീസുകാരെക്കൊണ്ടു പിടിപ്പിച്ചു. ഒരു രഠ്യതി ജേലില്‍ കിടന്നു. തന്ത ചെന്നു മുന്നൂറു രൂപായ്ക്കു പണയാധാരം എഴുതിക്കൊടുത്തു മകനെ എറക്കിക്കൊണ്ടുപോന്നു. ആ കടം വീട്ടാന്‍ സ്രതീധനം മേടിച്ചു വേളീം കഴിച്ചു. അതിന്റെ ഇല്ലത്താ ണെങ്കിലും ഗതിയൊന്നുമില്ല. നാലാലൊരു പൊത്തുവരുത്തമുണ്ടെങ്കില്‍ ഇത്രേം നല്ല പെണ്ണ്നെ ഈ മുതുക്കന്റെ കൂടെ ഈ നരകത്തിലേക്കു വല്ലോരും തള്ളിവിടുവോ? ആരടെയെങ്കിലുംകൂടെ പറഞ്ഞയച്ചില്ലെങ്കില്‍ അതും കൊറച്ചിലല്ലേ്‌ “മോഷണക്കേസുവരെയായി! അച്ഛനെക്കൊണ്ടു പെണ്ണുകെട്ടിക്കാതെ അയാള്‍ക്കാകാമായി രുന്നല്ലോ.” “അയാള്‍ക്കു വല്ലോരും പെണ്ണുകൊടുക്കുവോ, മോഷണക്കേസിനു ജേലില്‍ പോയവന്‌? “എന്നാലയാള്‍ക്കു തെണ്ടി പത്തുമുനൂറു രൂപായുണ്ടാക്കാമായിരുന്നല്ലോ.” “തെണ്ടലാ ഇപ്പോള്‍ ജോലി. ഇപ്പോള്‍ നാടുനന്നാക്കാനാണെന്നും പറഞ്ഞു പ്രസംഗിച്ചു നട ക്കുകാപോലും! വീട്ടില്‍ കഞ്ഞിവെയ്ക്കാതെ കുഞ്ഞുങ്ങളു കൈയും കാലുമിട്ടടിച്ചു നിലവിളിക്കു മ്പോള്‍ അവന്‍ നാടു നന്നാക്കാന്‍ നടക്കുന്നു. ഈ വകയ്ക്കൊരുപകാരം ചെയ്യുന്നവരോടും ദൈവം വെറുക്കും. ന്യാ രൂപാ കൊടുക്കരുതായിരുന്നു. ആ കോരിക മേടിച്ചുവെച്ചോണ്ടാണേലും തരക്കേ ടില്ല. അവരാ രൂപായും തരുകേല്ല, കോരികേം തരുകേല്ല.” നാരായണന്‍ പറഞ്ഞു. “അവരാ രൂപാ തന്നാലും മേടിക്കുണ്ടമ്മേ, ഒരു കാലത്ത്‌ അവരുടെ കൈകൊണ്ടു മേടിച്ചുകഴിച്ചുവരാ നമ്മളൊക്കെ. ഉച്ച്പ്പടിണിക്കാരായ പള്ളിക്കൂടം പിള്ളേര്‍ക്കു കര്‍ക്കു ടകമാസംതോറും കുഞ്ഞ്‌കൊടുക്കാറില്ലേ മനയ്ക്കല്‍ പണ്ടൊക്കെ? ഞാന്റെതദിവസം അതു വാങ്ങി കുടിച്ചിരിക്കുന്നു. ഈ കോരികകൊണ്ടോണെന്നു കഞ്ഞി വിളമ്പിയിരുന്നത്‌. ആ കോരിക നമുക്കു വേണ്ട.” ലക്ഷമിയമ്മ കഷ്ടിച്ചു സമ്മതിച്ചു: “വേണ്ടെങ്കില്‍ വേണ്ട.” 293 നാരായണന്‍ ആ ജന്മിയുടെ പൂര്‍വൃകാലവും തന്റെ ബാല്യവും ജയിയുടെ ഇന്നത്തെ പട്ട്‌ ണിയും ഒക്കെ ഓര്‍ത്തുകൊണ്ടു വിഷാദമുകനായിടടങ്ങനെ ഇരുന്നു. സ്വല്പം അകലെ ഒരാരവം കേട്ട അവന്‍ ഉണര്‍ന്നു. ശബ്ദം അഭുത്തഭുത്തു വന്നു. ലക്ഷ്മിയമ്മ പറഞ്ഞു: “ഇന്നു മീറ്റിംഗു ണ്ടെന്നാ തോന്നുന്നത്‌.” നാരായണനുകാരൃംമനസ്സിലായി. ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്ന്‌ അതു മുദ്രാവാക്യ ങ്ങളാണെന്നു വെളിവായി. പത്തുമുപ്പുതാളുകള്‍ പ്ലക്കാര്‍ഡുകളും കൊടിയും പിടിച്ച്‌ ആ വീടിന്റെ മുന്‍വശത്തുള്ള റോഡില്‍ക്കുടി പോകുകയാണ്‌. ലക്ഷമിയമ്മ പറഞ്ഞു; “ആങ്‌, അതിന്റെ മുമ്പില്‍ കൊടിപിടിച്ചോണ്ടു പോകുന്നത്‌ ഈശ്ച രന്‍ നമ്പൂരിയാണല്ലോ. തെരഞ്ഞെടുത്ത കഥകള്‍ (രണ്ടാംഭാഗം) കാരൂര്‍ ന്ലകണ്ഠപിള്ള, കോട്ടയം: സാഹിത്യപവര്‍ത്തക സഹകരണസംഘം 254 മനുഷൃഫു(തി (ലളിതാംബിക അനര്‍ജേനം) ഒരു നീണ്ടയായത കഴിഞ്ഞ്‌ തളര്‍ന്നുലഞ്ഞ്‌: വീട്ടില്‍ വന്നതേയുള്ളൂ. മണ്‌ മുന്നായിരിക്കുന്നു. ഇനി നാലരയ്ക്ക്‌ ഒരു കമ്മിറ്റി മീറ്റിങ്ങുണ്ട. അഞ്ചിനു പൊതുയോഗം. ആറേകാലിനും ഏഴിനുമി യ്ക്ക്‌ സുപ്രധാനമായ ചില സനര്‍ശനങ്ങള്‍. അതു കഴിഞ്ഞ്‌ ഒരു വിരുന്ന്‌. ഇങ്ങനെ (രാന്മുപിടിച്ച ജോലിത്തിരക്കുകള്‍ക്കിടയില്‍ സന്ദര്‍ശകമുറിയിലെ ആള്‍ത്തിരക്കു കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ അന്തം വിട്ടുപോയി. താനും ഒരു മനുഷ്യനല്ലേ? കല്ലും ഇരുമ്പുമൊന്നും കൊണ്ടല്ലല്ലോ ഉണ്ടായിതിക്കുന്നത്‌. എങ്കിലപോലും മണിക്കൂറിന്‌ അറുപതു മിനുട്ടു വെച്ചു പായുന്ന ഈ സമയത്തിനൊപ്പം ഓടിയെ തആതുവാന്‍ തന്നേക്കൊണ്ടാവുമോ? ഓട്ടം തന്നെ. ഓട്ടം ... മത്സരിച്ചോട്ടം ... ഈ മാരത്തോണ്‍ മത്സര ത്തില്‍ ചേരേണ്ടതായിരുന്നുവെന്നു വരുമോ... ആഫീസുമുറ്യിലെ കസാലയിലേക്കു ചെന്നു വീണപ്പോള്‍ വല്ലാത്ത തലവേദന തോന്നി. അന്നു കുളിക്കുകയോ ഉണ്ണുകയോ ചെയ്തിട്ടില്ലെന്ന പരമാര്‍ത്ഥം അപ്പോഴാണ്‌ ഓര്‍ത്തത്‌. നിതയ വിതചരൃകളില്‍ കൃതൃത പാലിക്കാന്‍ തനിക്കു കഴിയാറില്ല. ആഹാരം, നിദ്ര, വിശ്രമം, ഒക്കെ ഏപ്പോ ഴെങ്കിലപ്പോള്‍ എന്നേയുള്ളു. എന്തിന്‌, കാണാന്‍ കൊതിച്ചുണ്ടായ കുഞ്ഞിനെ ഒന്നുനേരെചൊലവ്വേ കാണാന്‍ പോലും സമയം കിട്ടാറില്ല; ഒരു പൊതുജനസേവകന്റെ ജീവിതമാണിത്‌. പൊതുനേതാ വിന്റെ ജീവിതമാണ്‌. ആ സുഖവും അന്തസ്സും അനുഭവിക്കണമെങ്കില്‍ ഇത്തരം ചില അസൌകരൃു ങ്ങള്‍ സഹിച്ചേ തീരു എന്നറിയാം. അതുകൊണ്ടാണ്‌ സ്വ്കരണമുറിയിലൂടെ അകത്തേക്കു നടന്ന പ്പോള്‍ ഉള്ളില്‍വന്ന ദേഷ്യം കടിച്ചമര്‍ത്തി പുഞ്ചിരിക്കേണ്ടവരോടു പുഞ്ചിരിക്കുകയും കുശലം പറ യേണ്ടവരോടു കുശലം പറയുകയും ചെയ്തത്‌. എന്നാലും സന്ദര്‍ശകക്കാര്‍ഡും കൊണ്ടുവന സ്രെക ടടറിയോട അലറി; “പോവൂ, ആ തൊഴിലില്ലാത്തവരോടു പോയി പറയു. എനിക്കിന്ന്‌ ആരേയും കാണാന്‍ സമ യമില്ല. എനിക്കിന്നു സുഖമില്ല. ഇതു സന്ദര്‍ശനസമയമമല്ലു. നാളെ രാവിലെ എട്ടുമണിക്കു വരാന്‍ പറയൂ.” സ്രെകട്ടറി ഉള്ളിലൂറിയ ചിരിയടക്കിക്കൊണ്ടു ക്ഷമാപുര്‍വ്വം കാത്തുനിന്നു. എര്ര കോപിച്ചു ചാടിയാലും അവരെ ഓരോരുത്തരെയായി വിളുച്ചു കുശലം ചോദിച്ചതിനുശേഷമേ അദ്ദേഹം ഉണ്ണൂു കയുള്ളു എന്നയാള്‍ക്കറിയാം. ചിലപ്പോള്‍ ഉണ്ണാതെതന്നെ മീറ്റിങ്ങിനു പോയെങ്കിലുമായി. അങ്ങ നെയല്ലെക്കില്‍ അദ്ദേഹത്തിനു പൊതുജനനേതാവാകാന്‍ കഴീയുമായിരുന്നില്ലല്ലോ. അന്നും അങ്ങനെതന്നെ സംഭവിച്ചു. ആഫീസുമുറിയുടെ വാതിലില്‍നിന്ന്‌ അവസാനത്തെ ആളും കടന്നു പോയിക്കഴിഞ്ഞപ്പോള്‍ സ്കട്ടറി അടുത്തുചെന്ന്‌ മന്ദസ്വരത്തില്‍ പറഞ്ഞു: 295 “ഇനിയൊരു സ്ര്തീ കൂടിയുണ്ട്‌. അപ്പുറത്തിരിക്കുന്നു. വളരെ ദൂരെനിന്നു വന്ന വളരെപാവ പ്പെട്ടഒരുസ്ര്രീ. അവര്‍ക്ക്‌ അവിടുത്തെ തനിച്ചു കാണണമെന്നു പറഞ്ഞതുകൊണ്ടാണ്‌ ജതുവരെ വിളിക്കാത്തത്‌.” നേതാവ ക്ഷോഭവും അക്ഷമയും അടഭക്കുവാനാവാതെ മേശപ്പുറത്ത്‌ ഉയക്കോടെ ഇടിച്ചു. മഷി ക്കുപ്പി മറിഞ്ഞു. കടലാസുകള്‍ ജ്ളുകിപ്പറന്നു. “നിങ്ങള്‍ക്കെന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ അതുപറഞ്ഞാല്‍ പോരെ? നിങ്ങളുടെ ഒരു സ്ര്തീ! നിങ്ങളുടെ ശൂപാര്‍ശക്കാര്‍! ഞാനും ഒരു മനുഷ്ൃനാണെന്ന്‌ അവരോടു പറയു. ആരായാലും ഇനി നാളെ രാവിലെ വരട്ടെ. മണി നാലരയായിരിക്കുന്നു.” ശാന്തവും അനുനയപൂര്‍വുവുമായ സ്വരത്തില്‍ സ്ക്രട്ടറി പറഞ്ഞു: “അതു കഷ്ടമാണെന്നു തോന്നുന്നു. അവര്‍ അതിരാവിലെ ഇവിടെ വന്നു കാത്തിരിക്കുകയാണ്‌. പച്ചുവെള്ളം പോലും കുടി ച്ചിട്ടില്ല. വളരെ ദൂരം നടന്നുവന്ന വളരെ പാവം ഒരു വലുയമ്മ. ഒന്നു കണ്ടാല്‍ മതി ഉടന്‍ പൊയ്ക്കൊൌ ളാമെന്നു പറയുന്നു.” നേതാവു നീശ്ശൂബ്ദനായിരുന്നു. സ്രെകട്ടറിയെ അനുഗമിച്ച്‌ ആഫീസുമുറിയുടെ വിലയേറിയ കര്‍ട്ടന്‍ ഒതുക്കി മാറ്റ്‌ അകത്തു പ്രവേശിച്ചുയാളെ അദ്ദേഹം അലസതയോടെ നോക്കി. എന്തു വിചി ര്രമായ വേഷം! മൂടിപ്പുതച്ച മുണ്ട്‌, മുഷിഞ്ഞ കുട, ഈഞ്ഞാലാടുന്ന കാതുകള്‍. പതിനെട്ടാംനൂറ്റാണ്ടല്‍നിന്നു കടന്നുവന്ന ഒരു ക്ഥാപാഠരതത്തെപ്പോലെ അവര്‍ ആ വലീയ മുറിയുടെ മൂലയ്ക്ക്‌ പരുങ്ങി നിന്നു. പിറകില്‍ കാല്‍മുട്ടുകള്‍ പിടിച്ചുകൊണ്ട്‌ ആറേഴു വയസ്സായ ഒരാഞകുട്ടിയും. നേതാവ്‌ അത്ഭുതപൂര്‍വ്വം നോക്കി. അദ്ദേഹം എന്തോ ആലോചിക്കുകയായിരുന്നു. ഭൂതകാല ത്തിന്റെ ഇരുളില്‍നിന്ന്‌ ഏതോ പരിചിതരൂപം പേര്‍ത്തെടുക്കാനോര്‍ക്കുംപോലെ .... ഏതോ ഒരു ഛായ .... ഏതോ ഒരു സംശയം .... പെട്ടന്നദ്ദേഹം എഴുന്നേറ്റു .... ആഗതയായ ആ സ്ര്രീ അപ്പോഴും നിലത്തു കണ്ണുംനട്ടു നിശ്ശബ്ദം നിലക്കയായിരുന്നു. നേതാവു മനഃക്ഷോഭമടക്കിക്കൊണ്ടു സാവധാനം പറഞ്ഞു: “ഇരിക്കു. എവിടെനിന്നാണു വരുന്നത്‌? എന്തുവേണം? എനിക്കു കുറെ തിരക്കുള്ള സമയമാണിപ്പോള്‍ .... വേഗം കാരയം പറയൂ.” ആഗതയായ സ്ര്തീ തലയുയര്‍ത്തിയപ്പോള്‍ പുരുപ്പുമുണ്ട ഈര്‍ന്നുവീണു. അമ്പരപ്പും പരി ശമവുംകൊണ്ട അവരാകെ വിറച്ചിരുന്നു. കാതരവും കുലീനവുമായ മിഴികളില്‍ നീര്‍ നിറഞ്ഞു തുളുമ്പി, മ്രന്തം ജപിക്കുന്ന സ്വരത്തില്‍ അവര്‍ മൊഴിഞ്ഞു : “ഇരിക്കണില്യ, ഗോയിന്നന്‍കുട്ടീ, ഇരിക്കിണില്ല്യാ. ഇപ്പോ പൌക്കോളാം. ഒന്നു കാണണന്നേ ഒണ്ടാര൪ന്നുള്ളു .... ഗോയിന്നവകുട്ടിക്കു മനസ്സ്ലായില്േരിക്കും. മനസ്സിലാവില്ല ഇപ്പോള്‍ .... പക്ഷേ wee പിക്ഷേ .... 256 വാക്കുകള്‍ പുറപ്പെടുവിക്കാന്‍ അവര്‍ വല്ലാതെ ക്ലേശിക്കുംപോലെ തോന്നി. സെറ്റിയില്‍ നമ സ്്‌കാരമു(്ര. കൈകളില്‍ ഓട്ടുവളത്തഴമ്പ്‌. നേതാവു താനറിയാതെ പറഞ്ഞുപോയി: “BO... GAO. Of... ATOMIC AA!” അവര്‍ പരസ്പരം നോക്കി ഒരു നിമിഷം യിന്നു. ചിരവിയുക്തനായ ഒരു മകനെ കാണുന്ന അമ്മയുടെ വികാര്രപകര്‍ഷത്തോടെ അവരുടെ കണ്ണുകള്‍ അയാളെ തൊട്ടുഴ്ഞ്ഞുകൊണ്ടിരുന്നു. ആ നോട്ടത്തില്‍ പരാതിയില്ല. പരിഭവമില്ല. അപേക്ഷകളില്ല. കേവലം സ്നേഹത്തിന്റെ വിന്തവും ആത്മാര്‍ത്ഥവുമായ വിശ്ചാസദാര്‍ഡ്യം മാതം. ആ നെടുവീര്‍പ്പിരുക്കുടെ ഒരു ജീവചര്രതത്തിന്റെ ചുരുളുകള്‍ മുഴുവന്‍ കെട്ടഴ്ഞ്ഞു നിലത്തുവീണു. താന്‍ മുമ്പ്‌ ആട്ടിപ്പുറത്താക്കു വാനൊരുയെട്ട ദീനയും ദരിശ്രജനോചി്തവേഷയുമായ സ്രതീയുടെ സാന്നിദ്ധ്യത്തില്‍ തന്റെ സര്‍വൃപരിപാടികളും ആ നേതാവു വിസമരിച്ചുപോയി. എന്തൊ രപരാധബോധമാണു മനസ്സില്‍! എന്തൊരു വിഷ്ാാദഭാരമാണ്‌! നിത്ൃപൂജാര്‍ഹമായ ദേവീവിഗ്രഹത്തെ തട്ടിമറിച്ചിട്ടപോലെ. അതു വെറും കല്ലായിരുന്നുവെന്നു താ൯ (രമിച്ചു. കഷ്ലുകള്‍ക്കു സുഖദുഃഖങ്ങ ജില്ല. അവ അടിച്ചുടയ്ക്കേണ്ടവയാണ്‌. അതിനു വേണ്ടിയുള്ള സമരത്തില്‍ ജയിച്ചു ജയിച്ചാണ്‌ താന്‍ ജ്രതത്തോളമുയരത്തില്‍ എത്തിയതെന്നുമയാളോര്‍ത്തു. പക്ഷേ ന്രന്തരമായ പാദപ്രഹരത്താല്‍ ഉടഞ്ഞു ചിതറിയ ആ കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍പ്പെട്ടു നിരാലംബമായി പിടയുന്ന മനുഷ്യജീവി കളുടെ കാരൃം താനെന്തേ മുന്പേ ഓര്‍ക്കാതിരുന്നത്‌* ചോര പിതറാത്ത മുറിവുകള്‍. കരയാത്ത വേദനകള്‍. പൊരിഞ്ഞു പൊരിഞ്ഞു മരിച്ചാല്‍പ്പോലും ഒരരിമണി യാചീക്കാത്ത വയറുകള്‍. ഈ മഹായജ്ഞത്തില്‍ കുരുതികഴിക്കേണ്ടുന്ന പശുക്കളിലൊന്ന്‌ ഇതാ രന്റെ മുമ്പില്‍ നില്ക്കുന്നു; സ്നേഹാനുദവങ്ങളുടെ അമൃതസ്ൃനിയായ അനുഗ്രഹപുൂരം വര്‍ഷിച്ചുകൊണ്ട! ര്രൂശിതയായ ഈ മനുഷ്യയപുര്തിയുടെ മുമ്പില്‍ താനാകെ ചെറുതായിച്ചെറുതായി വരുന്ന തുപോലെ അയാള്‍ക്കു തോന്നി. ഇപ്പോള്‍ താന്‍ മഹായോഗത്തല്‍ പ്രസംഗിക്കേണ്ട നേതാവല്ല. കമ്മിറ്റികളില്‍ പങ്കുകൊള്ളുന്ന വിദഗ്ധനുമല്ല. അങ്ങുദൂരെ... ദൂരെ ദൂരെയൊരു കുഗ്രാമത്തില്‍ ഒരു ചെറിയ വിട്ലല്‍ മാമ്പടെ പെറുക്കിയും കാരകളിച്ചും കുളംചാടിയും തിമിത്തു നടന്ന ഒരു ചെക്കന്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചിരുന്നു. അമ്മാവന്മാര്‍ പിരിയുകയും ചെയ്തു. കഷടിച്ചു കഴിഞ്ഞുകൂടു വാനുള്ള വകയുണ്ടാക്കുവാന്‍ അമ്മ എര (പ്രയാസപ്പെട്ടിരുന്നു! മകനെ പഠിപ്പിച്ച്‌ ഒരു നിലയിലാ ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവന പഠിച്ചു. പ്രൈമറി ക്ലാസ്സുകള്‍ മുഴുവ൯ കടന്നു കയറിയത്‌ ഒറ്റച്ചാടടത്തിനായിരുന്നു. മനയ്ക്കലെ കുഞ്ഞാത്തല്‍ അമ്മയോടു പറയാറുള്ളതയാള്‍ ഓര്‍ത്തു: “ഗോയിന്നന്‍കുട്ടി ബുദ്ധി യുൂളേളോനാ ലക്ഷ്മീ! ഓന്‍ ഒരു നെലേല്‍ ഏത്തും.” അമ്മ സങ്കടത്തോടെ പറയും: “എങ്ങനെയാ കുഞ്ഞാത്തലെ, പഠിപ്പിക്കുക? വയറിനുതന്നെ 297 കൊടുക്കാനില്ലാത്തപ്പോ.... ബുക്ക്‌, പെനസില്‍, പുസ്തകം എന്തെല്ലാമൊരൂടും വേണം ഓനു സ്‌കൂളില്‍ പോണെങ്കില?്‌ കുഞ്ഞാത്തല്‍ എന്തോ ആലോചിക്കുംപോലെ തോന്നി... “അതു സാരോലു ലക്ഷ്മീ! ഒക്കെ വഴിണ്ടാവും, തേവാരത്തിനുള്ള പൂവ്വ കൊണ്ടരാമോ മിടുക്കന്‌? ചില്ലറ ഞാനുണ്ടാക്കാം.” കരുണാമയിയായ ഒരു ദേവിയെപ്പോലെ അവര്‍ തന്റെ നേരെ നോക്കി. ആ മുഖം ഒരു ദേവി യുടെ ഛായയിലേ തനിക്കോര്‍ക്കാ൯ കഴിയുന്നുള്ളു. അമ്ധപലനടയില്‍വച്ചാണു തങ്ങള്‍ അധികവും കാണാറ്‌ എന്നതുകൊണ്ടാണോ? അതോ ചോറുരുളയും നീട്ടിപ്പിടിച്ച അന്നപൂര്‍ണ്ണയേപ്പോലെയുള്ള ആ നിലപുകൊണ്ടോ? രാവിലെ, കണ്ട കാടും മേടും ചാടി പൂജാപുഷ്പങ്ങള്‍ ഒരുക്കുമ്പോഴേക്കും നല്ല വിശപ്പുണ്ടാവും. ഉണ്ണ്കളുടെ പ്രാതല്‍ കഴിഞ്ഞിരിക്കും. തൈരും മാങ്ങാക്കറിയും കൂട്ടിക്കുഴച്ച്‌ കുഞ്ഞാത്തലമ്മയുടെ ഓാട്ടുവളയിട്ട വെളുത്ത കൈപ്പടംകൊണ്ട്‌ ഉരുട്ടിയെടുക്കുന്ന ഉരുള- അതേ അയാള്‍ നിീറച്ചുണ്ടിട്ടുള്ളു. അമഃൃതിനേക്കാള്‍ രൂചികരമായ ആ അന്നം അതിലും രുചികരമായ വാക്കു കളോടെ കുഞ്ഞാത്തലമ്മ അവന്റെ കൈകളില്‍ വെച്ചുകൊടുക്കുന്നു. അടുക്കല്‍നിന്നു വിങ്ങുന്ന അമ്മയോടു പറയും: “കരയേണ്ടാട്ടോ ലക്ഷമിക്കുട്ടി! ഓന്‍ പഠിച്ചു മിടുക്കനാവും. താഴത്തേടത്തെ വീട ഓടിടി ക്കൂലോ ഓന്‌ താത്തേടത്തെ വീട ഓടിടുവിച്ചു. എങ്കിലും അതു കാണാന്‍ “ലക്ഷ്മിക്കുട്ടി” ജീവിച്ചിരുന്നില്ലു എനന കാര്യം വൃസനസമേതം അയാളോര്‍ത്തു. അമ്മയുടെ മരണശേഷം കുഞ്ഞാത്തലമ്മ മാൃതമായിരുന്നു അവന്റെ ഏകസഹായം. അശര ണനായ ആ കുട്ടിയില്‍ അവരുടെ വാത്സല്യം കോരിച്ചൊരിയുകയായിരുന്നു. പലപ്പോഴും അവനു ചില്ലറ കൊടുക്കാറുണ്ട്‌. ദുര്‍ഗ്ലാപൂജയുടെ അട പ്രതോേകമായി വെച്ചിരിക്കും... പറയും: “ഉണ്ണിയെ കാട്ടണ്ട ട്ടോ... ഓനു വച്ചിരുന്നതാണ്‌... കുറുമ്പന്‍ ഏതത്യായാലും നിറയില്ലാന്നു വെച്ചോളൂ.” ഉദാരമായ ഈ ദാനങ്ങള്‍ ധര്‍മ്മകൃത്യങ്ങളാണെന്ന ബോധം അവര്‍ക്കുണ്ടായിരുന്നുവോ? കുഞ്ഞാത്തലമ്മയെ സംബന്ധിച്ചിടത്തോളം തന്റെ നിതൃജീവിതത്തിന്റെ ഒരത്യാവശൃഘടകമായി രുന്നു ഈ കര്‍ത്തവ്യം. കൊടുക്കുവാന്‍ മാര്രമായി ജീവിക്കുകയായിരുന്നു അവര. അതില്‍ ഒരസാ ധാരണതയും തങ്ങള്‍ക്കു കാണുവാനും കഴിഞ്ഞില്ല. തനിക്കു മാതമല്ല, തന്റെ ചുറ്റുപാടുമുള്ള എല്ലാവര്‍ക്കും മത്തായിക്കും മമ്മതിനും ചാത്ത൯പുലയനുമൊക്കെ ഇതാണു വിചാരം. കൊടുക്കാന്‍ വേണ്ടി) പിറന്നവരാണവര്‍. അവരല്ലെങ്കില്‍ പിന്നെ ആരാണു കൊടുക്കുക? അങ്ങനെ ആ നാട്ടിന്‍പു റത്ത്‌ ഇതൊരു സാധാരണ സംഭവം മായതമായി. ദിവസവും അന്തിമയങ്ങിയാല്‍ മനയ്ക്കലെ പടിപ്പു രയില്‍ ഈ വിളി കേള്‍ക്കാം: “അത്താപേട്ടിണിക്കാരാരെങ്കിലുമുണ്ടോഴ്‌ 258 ആരെങ്കിലുമുണ്ടാവും. തങ്ങളുടെ പൊതുനെല്ലറയും പൊതുഭക്ഷണശാലയുമാണ്‌ ആ സ്ഥലം എന്ന്‌ അവകാശബോധത്തോടെ ആളുകള്‍ വിശ്ചസിച്ചിരുന്നു. ഇതുകൊണ്ടൊക്കെയായിരിക്കാം, ഗോവി BAAS! പത്താംക്ലാസ്സു പാസ്സായി നാടു വിട്ടപ്പോള്‍ കുഞ്ഞാത്തലമ്മയോട ഒരു വാക്കുപോലും ചോദിക്കേണ്ട ആവശ്യമുണ്ടെന്ന്‌ അയാള്‍ക്കു തോന്നിയില്ല. അപ്പോഴേക്കു അയാള്‍ വളരെ വളര്‍ന്നി രുന്നു. വളരെയധികം പുസ്തകങ്ങള്‍ വായിക്കയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. സ്നേഹവും കടപ്പാടും നന്ദിയുമെല്ലാം കാപടയമാണെന്നറിയത്തക്കുവണ്ണം വര്‍ഗൃസമരത്തില്‍ അറിവും നേടിയിരുന്നു. കുഞ്ഞാത്തലമ്മയുടെ ദീര്‍ഘദര്‍ശനം സഫലമാക്കിക്കൊണ്ട ബുദ്ധിമാനും ഭാഗ്ൃശാ ലിയുമായ ആ ചെറുപ്പക്കാരന്‍ പ്രസംഗപീഠങ്ങളിലൂടെയും പ്രതിനിധിസഭകളിലൂടെയും ഉയര്‍ന്നു യരന്നു കയറിപ്പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ആ പഴയ നാട്ടിന്‍പുറത്തെപ്പറ്റി ഓര്‍ക്കാനേ നേരമുണ്ടാ യില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സംഭവഗതികള്‍ മാറിമറിഞ്ഞു. അസംഭാവ്യമായതു സംഭവിച്ചാലും ആളു കള്‍ ഞെങട്ടാതായി. ഇന്നാളാണെന്നു തോന്നുന്നു. ഒരു സ്വീകരണയോഗത്തിന്‌ ആ വഴി പോവുമ്പോള്‍ അവിചാ രിതമായി അയാള്‍ കണ്ടു. മനയ്ക്കലേ കൂറ്റന്‍ പതിനാറുകെട്ടു നിന്നിരുന്ന സ്ഥലം മുഴുക്കെ വെളുത്ത്‌ അപ്പയും കാടുമുശ്ച്ചെടി്കളും പിടിച്ചു കിടക്കുന്നു. അമ്പലക്കുളം ഇടിഞ്ഞു തൂര്‍ന്നു. പട്പ്പുരമാളി കയുടെ മുഖപ്പ്‌ മൂക്കുകുത്തി വീദെറായിതിക്കുന്നു. കൂടെയുള്ളവര്‍ പറഞ്ഞു: “കൊടുത്ത്‌ കൊടുത്താണ്‌ കേട്ടോ, ഈ ഇല്ലക്കാര്‍ നശിച്ചത്‌. കാലം മാറിയത്‌ അവര്‍ അറി ഞ്ഞില്ല. ആരു ചെന്നാലും സല്‍ക്കരിക്കും. പാടവും ജയിക്കരവും പീരിയാതായപ്പോള്‍ പറമ്പുകള്‍ വിറ്റ അരിമേടിച്ചു. അതും തീര്‍ന്നപ്പോള്‍ കടമായി. പുരയുടെ കഴുക്കോലുകള്‍ ഈരി വിറ്റ്‌ അവര്‍ ദാനധര്‍മ്മങ്ങള്‍ പുലര്‍ത്തി. അച്ഛന്‍ നമ്പൂതിരിയുടെ പിണ്ഡത്തിനു മാതം അഞ്ഞൂറുപറഅരി വെച്ച CO. GC കടത്തിനുവേണ്ടിയാണ്‌ ഇല്ലപ്പറമ്പു പോയത്‌. ഉണ്ണിക്കു വാതമാണ്‌. സ്കൂള്‍ ഫൈനല്‍ പഠസ്ത്റായ ഒരനുജനുള്ളത്‌ ഉദ്യോഗം തേടി നിരാശനായി ഇപ്പോള്‍ ഏതോ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ അല ഞ്ഞുനടക്കുന്നു. രോഗിയായ മകനേയും അയാളുടെ കൂട്ടികളേയുംകൊണ്ട്‌ കുഞ്ഞാത്തലമ്മ അകലെയെവി ടെയോ ഒരു ദേശവഴിയിലുള്ള ചെറിയ വീട്ട്ലേക്കു താമസം മാറ്റ്‌ അതും ഒരു പഴയ കുടിയാന്യെ കാരുണ്ടും കൊണ്ടൊണ്‌ വീടു കിട്ടിയത്‌.” “ജയിത്വം തകര്‍ക്കണം” എന്‍ ഉറച്ച്‌ വിളിച്ചിരുന്ന അയാള്‍ക്കു തൊണ്ടയിടറി. ആരും തകര്‍ക്കാ തെതുന്നെ അതു തകര്‍ന്നിതിക്കുന്നു. കുഞ്ഞാത്തലമ്മയെ ചെന്നുകണ്ട്‌ കുശലമമ്വേഷിക്കണമെന്ന്‌ അപ്പോള്‍ വിചാതിച്ചുതാണ്‌. ആ ജീവിതം എങ്ങനെയിരിക്കും? പട്ടിണികിടക്കാന്‍ പണ്ടേ പരിചയമുള്ള കൂട്ടത്തിലാണ്‌ കുഞ്ഞാത്തല മ്മ. ഏകാദശി, പ്രദോഷം, തി്ളാട്ചെ ഇങ്ങനെ മാസത്ത്ലിരുപതു ദിവസവും ഉപവാസമായിരി 299 ക്കും. അന്നൊക്കെ അവര്‍ വളരെയധികം ആളുകള്‍ക്കു വെച്ചു വിളമ്പി ഈട്ടുന്നു. വതതാന്തമായ ആ മുഖത്ത്‌ അപ്പോള്‍ സംതൃപ്തിയുടെ മനദസ്മേരം വിരിയും. അവര്‍ പാടും: “ഏറിയ മോദാല്‍ മര്‍ത്തൃസമൂഹേ കോരികകൊണ്ടു വിളമ്പവളേ ജയ! സുന്ദരരുപേ, ഗീത്തനയേ, ചെറു കുന്നിലമര്‍ന്നിടുമമ്മേ, ജയ ജയ” ഒരുനാള്‍ അമ്മ ചോദിച്ചു. “കുഞ്ഞാത്തലമ്മേ! അഭിയത്തിനൊരു സംശയം... അടിയങ്ങള്‍ പഷണികിടക്കുന്നത്‌ ഇല്ലാ യ്മകൊണ്ടാണ്‌. തിരുമനസ്സുകൊണ്ടോ?” “അതോ ലക്ഷ്മി” കുഞ്ഞാത്തലമ്മ സ്വല്പം ആലോചിച്ചു നിന്തിട്ടു പറയുന്നു. “അത്‌ ഇല്യാ ണ്ടാവാതിരിക്കാനാ - ഇല്യാത്തോരടെ ദുരിതമറിയാനാ -- ദാരിദ്രം ഒരു കഷ്ടംതന്നെയാണേയ്‌! ഒന്നു നിതീച്ചുനോക്കു. കുട്ട്യോളിങ്ങനെ വിശനു കരയിഠ, ഒന്നും കൊടുക്കാനിലൂണ്ടോവുക! ഭഗ വാനേ ഗുരുവായൂരപ്പാ, ഇങ്ങനെയൊരു സ്ഥിതി ആര്‍ക്കും വരുത്തങ്ലേ” തന്റെ സങ്കലപത്തി്ലുള്ള ഏരേ മഹാശക്തിയെ ധ്യാനിച്ച്‌ അവര്‍ തൊഴുതു. ഇതു കണ്ടാല്‍ കാണുന്നവരും തൊഴുതുപോവും. ഇങ്ങനെ നിതൃതപന്ധിനിയും നിത്ശരൃദായിനിയുമായ കുഞ്ഞാത്തലമ്മയാണിപ്പോശള്‍.... ഇപ്പോള്‍... നേതാവിനു തലചുറ്റുന്നതുപോലെ തോന്നി. പുറമേ മീറ്റിങ്ങിനു പോവാനുള്ള കാര്‍ ഹോണടിച്ചു തളരുന്നു. സ്രെകട്ടറിമാര്‍ അക്ഷമരായി എത്തിനോക്കുകയാണ്‌. ഒരക്ഷരം മിണ്ടാതെ- എന്നാല്‍ വളരെയധികം മനസ്സിലാക്കിക്കൊണ്ടു പര സ്പരം കണ്ണുകളാലാശ്ശേഷിച്ചു മതിമറന്നു നിന്ന ആ അമ്മയും മകനും ഉണര്‍ന്നു. അമ്മ പറഞ്ഞു: “ശോയിന്നന്‍കുട്ടി ക്ഷമിക്കൂ ട്ടോ. വല്ലാത്ത ശല്യായ്േരിക്കും. ലക്ഷമി മരി ക്കാന്‍കാലത്തു പറഞ്ഞേര്‍ന്നു എന്മെ ചെക്കനു കുഞ്ഞാത്തലേ അനുശ്രഹായുള്ളൂന്ന്‌. സന്തോഷായി എനിക്കു. ശ്ലീയേറെ സന്തോഷായി. ഉണ്ണിക്ക്‌ ഒരു ഗുണം വരണേനനൊപ്പം തൃപ്തിയായീന്നു വെയ്ക്കുക.” അലപം യിര്‍ത്തി സംശയിച്ചുകൊണ്ടു മടിച്ചുമടിച്ച്‌ അവര്‍ തുടര്‍ന്നു; ഉണ്ണി കിടപ്പായിട്ട എട്ടുകൊല്ലം കഴിഞ്ഞു. ഇല്ലോക്കെ നശിച്ചു. അന്യേന്‍ പടിച്ചു പാസ്ത്റായിട്ട ഏറിയ ജോലി തെണ്ടീന്നു വയ്ക്യാ. മുന്തയേ ജാതിക്കാര്‍ക്ക്‌ ഇപ്പോ ഉദ്യേഗോന്നും പാടില്ലാന്ന്‌ പറേണ കേട്ടു. സഭയോ പ്രസങ്ങോ ഒക്കെയായി ഓനങ്ങനെ പോയി. ഒരു പെണ്‍കിടാവുള്ളതു പുര നിറഞ്ഞു നില്ക്കുന്നു. ഗോയിന്നന്‍കുട്ടേ, കണ്ടാല്‍ ഒക്കേനും വഴിണ്ടാവുന്നേ ആളോള്‌ പറഞ്ഞത്‌.” ഒരു നെടിയ നെടുവീര്‍പ്പോടെ തന്റെ പ്രതനെ അവര്‍ മുമ്പോട്ടു നീക്കിനിര്‍ത്തി. മെല്ലെ, 300 വളരെ മെല്ലെ പറഞ്ഞു; “ഒന്നുല്യെങ്കില്‍ ഈ ഉണ്ണിയെ സ്‌കൂളില്‍ ചേര്‍ത്തു തരുക... ഉച്ചുക്കഞ്ഞിയെങ്കിലും കിട്ടു ലോ. ഭഗവാനേ! ഗുരുവായൂരപ്പാ... രക്ഷിക്കണേ” നേതാവു ഞെട്ടിത്തരിച്ചു നിന്നുപോയി. അന്നപൂര്‍ണ്ജേശ്വരിയായ കുഞ്ഞാത്തലമ്മയുടെ കുഞ്ഞു മകന ഉച്ചുക്കഞ്ഞിക്കുവേണ്ടി ഇരക്കേണ്ടതായി വന്നിരിക്കുന്നു. ദാനധര്‍മ്മങ്ങളുടെ ഫലം വശിച്ചിരി ക്കുന്നു. ആഭിജാതൃക്കൊട്ടാരം തകര്‍ന്നിരിക്കുന്നു. അയാളുടെ കണ്ണീര്‍ ചിറപൊട്ടി ഒഴുകി. കുഞ്ഞാത്തലമ്മയുടെ മുന്നില്‍ കുനിഞ്ഞ്‌ പാദപാം സൂക്കുള്‍ (ഗഹിച്ചുകൊണ്ടു പറഞ്ഞു; “മാപ്പു തരൂ! അമ്മേ, മാപ്പു തരു. ഗോവിന്ദന്‍കുട്ടി ദുഷടനാണ്‌. പാപിയാണ്‌. നന്ദികെട്ടവനാ ങ്‌. എന്നാലും അവിടുന്ന്‌ അവനേ ശഫീക്കില്ല. ആ ഇല്ലം തല്ലിതകര്‍ത്തതു ഞങ്ങളാണ്‌. പാട്ടം കിട്ടാ താക്കിയതും ഞങ്ങളാണ്‌. ഉണ്ണാനില്ലാത്തവര്‍ക്കുവേണ്ടിയുള്ള സമരത്തിനിടയില്‍ ചോറു വിളമ്പി തആഅന്ന കൈകള്‍ ഞങ്ങള്‍ മറന്നുപോയി. എന്നിട്ടും അവിടുന്നു ഞങ്ങളെ ശപഫിക്കൂന്നില്ല. പകരം ശാപത്തേക്കാള്‍ ശക്തമായ അനുഗ്രഹംകൊണ്ടു മൂടുകയും ചെയ്യുന്നു.” ” അവിടുത്തേ മകനേ വീണ്ടെടുത്തുതരാ൯ ഞാനാളാവുമോ? ആ ഉച്ചുക്കഞ്ഞിപോലും എന്റെ വരുതിയിലല്ല. പക്ഷേ, ഒരപേക്ഷയുണ്ട്‌. അമ്മയില്ലാത്ത ഗോവിന്ദന്‍കുട്ടിക്ക്‌ ഒരമ്മയാവണേ അവിടു ന്ന്‌. ഈ സ്നേഹവും വാത്സല്യവും നിഷ്കപടരുയും അടുത്ത തലമുറയ്ക്കും കൊടുക്കണേ. അവി ടുത്തെ കോരികയില്‍ മാഠ്രതമേ അത്‌ ഇന്നും നിറഞ്ഞിരിക്കുന്നുള്ളു.” നേതാവു തരിഞ്ഞു സ്രെകട്ടറിയോടു പറഞ്ഞു; “എന്റെ കാര്‍ തിരിച്ചിട്ട അമ്മയെ അതില്‍ കയറ്റിയിരുത്തു. എന്നിട്ട ഫോണ്‍ ചെയ്യണം. ഒഴി ച്ചുകൂടാത്ത ചില കര്‍ത്തവ്യങ്ങളുള്ളതുകൊണ്ട്‌ എനിക്കിന്നു പൊതുയോഗത്തില്‍ വരാന്‍ സാദ്ധൃമ ലു. ഞാനും ഒരു മനുഷ്യനാണ്‌.... മനുഷ്ൃപുരതിയുടെ മകന...” തെരഞ്ഞെടുത്ത കഥകള്‍, ലളിതാംബിക അന്തര്‍ജനം, കോട്ടയം: സാഹിതൃപ്രവര്‍ത്തക സഹ കരണസംഘം 301 പൌയഞ്ടര പോത്തേനു (കാരൂര്‍ നീലകണ്ഠപിള്ള “മക്കളേ, നമ്മടെ ആടെന്തിയേന്നു നോയ്ക്കെ. ആണ്ടെ പോത്തന്‍ വരുന്നു,” വഴിയരുകില്‍ പാര്‍ക്കുന്ന ഒരു സ്ര്തീ പരിശ്രമത്തോടെ പറഞ്ഞു. അവളുടെ മകന്‍ ആടിനെ അയ്വേഷിച്ച്‌ ഓടി. പോത്തന്‍ അവളുടെ അടുത്തായി. മെലിഞ്ഞു നീണ്ട ശരീരത്തിനു മുകളില്‍ ഉണങ്ങ്യ ഒരു തല. കരിഞ്ഞു നിര്‍വ്വികാരമായ മുഖം. അവിടവിടെ പിഞ്ചിയ ഒരു മുറിക്കൈയന്‍ കാക്കിയുടുപ്പ്‌. ഒരു കൈയിലൊരു കയറും അതിന്റെ അറ്റത്തൊരു ഉണക്കുപ്പശുവും. മറ്റേക്കെയിലുള്ള തോര്‍ത്തുമു ണ്ടുകൊണ്ട രണ്ടാടിന്റെയും കഴുത്ത്‌ ഒന്നിച്ചുവെച്ചുകെട്ടി ഒരു ഗുണനചിഹം ഉണ്ടാക്കിയിതിക്കുന്നു. ഞെരുങ്ങിയ ആ കണാങ്ങളില്‍നിന്നു മരണവ്ളികള്‍ പ്രയാസപ്പെട്ടു പുറപ്പെടുന്നു. മാടിനു ശബ്ദി ക്കാനുമ്ല്ല ശേഷി. അത്‌; ഇയോുകയാണ്‌. തനിയേ നടക്കാനരുതാത്ത പോത്തന്‍. ഈ മൂന്നു മൃഗ ങ്ങളെ വലിച്ചുകൊണ്ടു മുന്പോട്ടു നീങ്ങുന്നതിനിടയില്‍ അവയെ ദേഷ്യൃപ്പെടുന്നുണ്ട്‌. ആടുകള്‍ അവ നോടെതിര്‍ത്തുകൊണ്ടോണ്‌. തങ്ങളുടെ ഉടമസ്ഥന്മാരു വരുന്നതുവരെ തര്‍ക്കിച്ചു താമസിച്ചാല്‍, തട ജംലിലാകാതെ കഴിയുമെന്നാണവയുടെ വിചാരം. പശുവ്ന്‌ ആ വിചാരമൊന്നുമില്ല. അതിനു നട ക്കാന്‍ പാടില്ലാത്ത കുറ്റമേയുള്ളൂ. അതിനറിയാം അമ്പേഷിച്ചുവരാന്‍ തനിക്കാരുമില്ലെന്ന്‌. ഉടമസ്ഥര്‍ വരുംമുമ്പേ അവയെ പൌഈണ്ടിലദയ്ക്കണമെന്നേയുള്ളു പോത്തന്‌. “പോത്തന്‍ചേട്ടാ, ഞങ്ങടെയാട്‌ കയറുപൊട്ടിച്ചേഠണ്ടെങ്ങോട്ടോടിപ്പോയി. ആ ചെറുക്കനതിനെ പിടിക്കാന്‍ പോയേക്കൂവാ. വഴിയിലെങ്ങാനും കണ്ടാല്‍ പിടിച്ചോണ്ടു പോകല്ലേ! ഒരു കറുത്തയാടാ. ചനമുറ്റി നില്ക്കുന്നതാണേ,” ആ സ്ര്തീ പോത്തനോടു പ്രാര്‍ത്ഥിച്ചു. അവന്‍ കേട്ടതായി ഭാവിച്ചില്ല. അങ്ങനെയെല്ലാരും ശുപാര്‍ശ ചെയ്തുതുടങ്ങിയാല്‍ അവനെ ന്തുചെയ്യും? കണ്ടോരൊക്കെ പറയുന്നതു കേള്‍ക്കാനല്ല, വഴിയില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ പ്പിടിച്ചു പൌണ്ടില്‍ കെട്ടാനാണ്‌ അയാളെ ശമ്പളം കൊടുത്തു മുനിസിപ്പാലിറ്റിയില്‍നിന്നു നിയമിച്ചി രിക്കുന്നത്‌. ഒരിക്കല്‍ അവനൊരപകടം പറ്റ്‌. അതില്‍പ്പിന്നെ പിടിയിലൊതുങ്ങാത്തവനെ അവന്‍ വീട്ടുക ളയും. ക്ഷ്രേതത്തിലൊരു കാളയുണ്ട്‌. അതിന്‌ അമ്പേഷണവും അടിച്ചുകെടുമില്ല. ഒരു തവണ ഇണ ചേര്‍ക്കുന്നതിന്‌ വിത്തുകാളയുടെ ഉടമസ്ഥന്മാര്‍ അഞ്ചുരുപാ പ്രതിഫലം വച്ചിരിക്കുന്ന ഇക്കാലത്ത്‌ സൌജന്യമായി അക്കാരും നിര്‍വഹിച്ചു കൊടുക്കുന്ന ഒരു സാധുജനസേവകനാണ്‌ ആ കാള. അതിനെ പരണ്ടിലേക്കു സ്വാഗതം ചെയ്തുകൊണ്ട്‌ അതിന്റെ കഴുത്തില്‍ കയര്‍ഹാരം അണിയിക്കാന്‍ പോത്തന്‍ ഒരുമ്പെട്ടു. ചുരുട്ടി കൈയില്‍ വെച്ചിരുന്ന കയര്‍ നിവര്‍തഅ, അതിന്റെ കുരുക്കു വലുതാ ക്കി, കാളയോടടുത്ത പോത്തന്‍ നടുറോഡില്‍ മലര്‍ന്നുവീണു. ഒരുതരത്തില്‍ പിടഞ്ഞെഴുനേറ്റിടു 302 അവന്‍ പറഞ്ഞു; “നിന്റെ പാട്‌. വല്ല മോട്ടറും കേറി ചത്താല്‍ നിനക്കുതന്നെ.” ആ കാളയെ, പിടിക്കേണ്ടും ഉരുക്കളില്‍നിന്ന പൌണ്ടര്‍ ഒഴിവാക്കി. ആ മൃഗങ്ങളെ വലിച്ചുകൊണ്ട അവന്‍ പോകുന്ന വഴിയില്‍ വില്‍ക്കാനായി പുല്ലും പിലാവി ലയും വെച്ചിരുന്നു. അതുകണ്ട്‌ ആ മൃഗങ്ങള്‍ തലപൊക്കി നോക്കുകയും നിലവിളിക്കുകയും ചെയ്തു. നിര്‍ബ്ദാധം നടക്കുന്ന ഒരു പശു ഒരുകെട്ടു പുള! ആക്രമിച്ചു കുറെ വായിലാക്കി. അതിന്റെ ഉടമസ്ഥ, "നിന്റെ ഒടുക്കത്തയാ എന്നാലിതിനെ പരണ്ടുകാര്‍ക്കും വേണ്ടേ, എന്റെ ദൈവം തമ്പുരാമ്പേ” എന്നു പറഞ്ഞുകൊണ്ട്‌ അതിന്റെ വായില്‍നിന്ന്‌ ആ പുല്ലു പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. “നിങ്ങളു പറയുന്നതിനെയൊക്കെ പിടിക്കുകയല്ലേ പൌണ്ടുകാരുടെ ജോലി” എന്നൊരു മറു പിടി പറഞ്ഞിട്ട പോത്തന്‍ ആ മൃഗങ്ങളെയും വലിച്ചുകൊണ്ടു നടന്നു. ഒരുത്തന്‍ പറഞ്ഞു; “വല്യ ആളുകളുടെ പശുക്കളെ അവ൯ പിടിക്കുകേല്ല, ഇന്നാളൊരു സമ്മാനം കിട്ടിയേപ്പിന്നെ.” “ചെലരൊക്കെ വല്ലപ്പോഴും രണ്ടണ കൊടുക്കുകേം ചെയ്യും, പശുവിനെ പിടിച്ചോണ്ടു പോകാ തിരിക്കാന്‍, എന്നു മറ്റൊരാള്‍. “ഒരു ബ്ലാക്കുമാര്‍ക്കറ്റ്‌ അവനും കണ്ടുപിടിച്ചിരിക്കുന്നു. അവനും കഴിയണ്ടേ? എന്തായാലും, ചില പശുക്കളെക്കണ്ടാല്‍ പട്ലിീറുമ്മ്ക്കൊണ്ടു പോവുകയേയുള്ളു പോത്തന്‍. അങ്ലെങ്കില്‍ വലിയ മീനിനെക്കണ്ട പൊന്മാനെപ്പോലെ കണ്ണടച്ചുകളയും. ആടിനെ നോക്കിപ്പോയ കൂട്ടി, അതിനെ മുമ്പേ നടത്തി വീട്ടിലേക്കു വരുന്നവഴി പയണ്ടറെക്ക ണ്ടു. ആ ബാലന്‍ ആടിന്റെ ചെവിക്കു രണ്ടിനും പിടിച്ചുകൊണ്ട്‌ അല്പം ഭയത്തോടെ പോത്തനെ നോക്കി. “ആടിനെ കെട്ടിയില്ലെങ്കില്‍ പിടിച്ച്‌ പരണ്ടില്‍കൊണ്ടെ കെട്ടുമേ,” എന്നു സഗൌരവം ഒരു താക്കീതുകൊടുത്തിട്ടു പൌനണ്ടര്‍ നടന്നു. അയാള്‍ പാഈണ്ടിനോടടുത്തു. കാറ്റടി കയറത്തക്കുവണ്ണം അഴിയിട്ടതും, ആടുമാടുകളുടെ മുത്രം വീണു നനഞ്ഞ തറയുള്ളതുമായ ആ മൃഗങ്ങളുടെ കാരാഗൃഹത്തില്‍നിന്ന്‌ വിശപ്പിന്റെ വിളികള്‍ പുറപ്പെട്ടുകൊണ്ടിരുന്നു. അവിടെ ഉത്തരത്തില്‍ വെച്ചിരിക്കുന്ന ഒരുപിടി പുല്ല്‌ കരിഞ്ഞിരിക്കുന്നു. വാട്‌ വിീണുപോയതു നീക്കിയുള്ള എട്ടുപത്തു പിലാവിലകളോടുകുടി കുറെ ചുള്ളിക്കമ്പുകള്‍ ആ ഭാഗ്യംകെട്ട ജീവികളെക്കണ്ട്‌ വിഷാദമുകമായി മുകളിലിതിക്കുന്നു. കര്‍ക്കുടകമാസത്തിലെ സന്ധ്യ പോലെ മുഖമിരുണ്ടിരുന്ന പൌഈണ്ട്കീപ്പര്‍ക്ക്‌ ഒരു പുഞ്ച്രിയുണ്ടായി. ആ മൃഗങ്ങളെ പൌണ്ടിലാക്കി; റജിസ്തരില്‍ ചേര്‍ത്തു. പോത്തന്റെ ഭാര്യ പല ദിവസമായിട്ട അവനോടു പറയാറുണ്ട്‌, “നിങ്ങളു കണ്ടോരടെ ആടിനേം പശുനേം പിടിച്ചു പൌണ്ടില്‍ കെട്ടിയാല്‍ ആളുകളുടെ പരിഭവമല്ലേയാള്ളു മിച്ചം? പൌണ്ടിക്കീപ്പര്‍ക്കൂ 303 ലാഭമൊണ്ടല്ലോ. വല്ലോം നമ്മക്കുടെത്തരാ൯ പറയരുതേ?” “അയാളോടെന്റെ പട്ട്‌ ചോദിക്കും! അയാള്‍ക്കറിയാമ്മേലേ ഞാന്‍ വല്ലടത്തുനിന്നും ഒരെണ്ണ ത്തിനെ കൊണ്ടുചെന്നാലേ അയാള്‍ക്കു നാലണ കിട്ടുകൊള്ളെളന്ന്‌.” “രണ്ടുമൂന്നു ദെവസം ഒന്നിനേം പിടിച്ചാണ്ടു ചെല്ലാതിരിക്കുവം അയാള്‍ വല്ലതും തരും." “അല്ലാതെ അയാളു തരുവോന്നറിയട്ടെ. ഇന്നലെ വഴിലൊരെണ്ണത്തിനേം കാണാഞ്ഞിട്ട, ഒരു കയ്യാലയ്ക്കകത്തു നിന്ന ആടിനെ പുല്ലു കാണിച്ചു വിളിച്ചു വഴീലെറക്കിയാ ഞാന്‍ പിടിച്ചു പനണ്ടില്‍ കൊണ്ടെ കെട്ടിയത്‌." “അയ്യോ, അതെന്തിനാ ഈ ദ്രോഹം ചെയ്യാ൯ന്‍പോയത്‌്‌ “എന്താ ദ്രോഹം! ഞാന്‍ വിളിച്ചാല്‍ വഴിയിലേക്കു വരാവോ? വഴിയിലേക്കെറങ്ങത്തക്ക നീള ത്തില്‍ ആടിനെ കെട്ടുന്നതെന്തിനാ? എന്തായാജും വഴിയില്‍ കണ്ടാല്‍ ഞാ൯ പിടിക്കും. അതിനൊള്ള അധികാരം ഇന്നെനിക്കൊണ്ട്‌. പിന്നെ, ഒരുദിവസം ഒരെണ്ണത്തിനെയെങ്കിലും പിടിക്കാതിരുന്നാല്‍ ഞാന്‍ ജോലി ചെയ്തെന്നെങ്ങനെയറിയും്‌” അങ്ങനെ അധികാരം ശരിക്കുപയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്‌ പഈണ്ടര്‍ പോത്തന്‍. ഈ ജോലിയില്‍നിന്നു കിട്ടുന്ന വരുമാനം മതിയായിട്ടല്ല, വണ്ടി വലിക്കുകയോ ചുമടു ചൂമ ക്കുകയോ ഒന്നും ചെയ്യാന്‍ ശേഷിയില്ലാഞ്ഞിട്ടാണയാള്‍ പലരെക്കൊണ്ടും ശുപാര്‍ശചെയ്യിച്ച്‌ ഈ ഉദ്യോഗം കൈക്കലാക്കിയത്‌. ആസ്സാംകാടുകളില്‍ കൂലിപ്പണിക്കു പോയപ്പോള്‍ പോത്തന്റെ പ്രതീക്ഷ ഒരു പണക്കാരനായി തിരിച്ചുവന്നിട്ട നല്ലൊരു കച്ചവടം തുടങ്ങാമെന്നായിരുന്നു. അങ്ങനെയള്ലു സംഭ വിച്ചത്‌. മലമ്പനി അവന്റെ ആരോഗും മുഴുവന്‍ നശിപ്പിച്ചുകളഞ്ഞു. അതിനു പകരം കിട്ടിയ ചെറിയ തുക, അതിവേഗം ചെലവായിപ്പോകയും ചെയ്തു. ദേഹംകൊണ്ട്‌ അദ്ധാനിച്ചു ജീവിക്കാന്‍ കഴിയാ തെവന്നു. അവന്റെ ബുദ്ധിയും മരവിച്ചുപോയ. പോത്തന്റെ ഭാര്യ കോഴിയെ വളര്‍ത്തി കുടുംബഭാരത്തില്‍ ഒരു പങ്കുവഹിക്കും. അതു കണ്ടിട്ട ദൈവത്തിനൊരു കണ്ണുകടി. വസന്ത വന്ന അവളുടെ കോഴികളെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ പത്തൊ ടങ്ങി. ഏന്തൊരു നഷ്ടം! അപ്പോഴാണവള്‍ പോത്തനോടു പറഞ്ഞത്‌, “പഈണ്ടിക്കീപ്പറോടു വല്ലതും നമ്മക്കൂടെ തരാന്‍ പറ, എന്ന്‌. അക്കാരും നടപ്പില്ലെന്ന്‌ അവള്‍ക്കു മനസ്സിലായി. മഴക്കാലമായി. അവരുടെ കൊച്ചു പുരയില്‍ ഒരിടമില്ലു ചോര്‍ച്ച്യില്ലാതെ. ഓലയുടെ വിലക്കു ദുതല്‍കൊണ്ട്‌ പുരമേച്ചില്‍ മാറ്റി മാറ്റിവച്ച ഇടവപ്പാതിയുടെ നടുമുറിക്കെത്തി. കെട്ടിയവളുടെ കൈയ്യില്‍, രപ്പിപ്പെറുക്കിയാല്‍ പൂര മേയാനുള്ള വക കാണുമെന്ന്‌ പോത്തനറിയാം. പക്ഷേ, അവള്‍ ആ തുക യില്‍ ഒരു പൈസാ എടുക്കുകയില്ല. അവള്‍ക്കൊരാടിനെ വാങ്ങിക്കണം. മൂന്നു കൊച്ചങ്ങളുടെയും അവരുടെയും വയറ്റിനുള്ള വകയ്ക്ക്‌ അങ്ങനെയെന്തെങ്കിലും കൂടെയില്ലാതെ കഴിയുകയില്ല. “പുര മേഞ്ഞുകഴിഞ്ഞിട്ട്‌ ആടിന്റെ കാരൃം,” എന്നാണു പോത്തന്റെ പക്ഷം. അവള്‍ തന്നെ ജയിച്ചു. അവ 304 ളൊരാടിനെ വാങ്ങി. രണ്ടുമാസം കഴിഞ്ഞാല്‍ അതു പെറും. ദിവസം അരരുപായുടെ വക കിട്ടും. നല്ലയിനം ആടാണ്‌, പോത്തനതൊന്നും കേള്‍ക്കേണ്ട. അവന്‍ ആടിനെ കാണുകപോലും വേണ്ട. ആടിനെ മേടിച്ചിട്ട ഒരാഴ്ച കഴിഞ്ഞു. പൌണ്ടര്‍ ആ ഉണക്കുമാടിനേയും രണ്ടാടിനേയും പൌണ്ടില്‍ ഏലല്‍പിച്ചിട്ട കയറുംകൊണ്ടു റോഡു നീളെ നടന്നു. അവിടവിടെ നിന്നു നാലുപാടും നോക്ക്‌! വീണ്ടും നടക്കുകയാണവ൯. ആകെക്കൂടി അവനൊരു തൃപ്തിയില്ല. രാവിലെ മുതല്‍ വൈകിട്ടു വരെ നടന്നിട്ട മുന്നേമൂന്നു മൃഗങ്ങളെ മാത്രമേ കിട്ടിയിട്ടുള്ള. ഒരു മുപ്പരതെണ്ണത്തിനെ വഴിയിരക്കണ്ടു. എന്തുചെയ്യാനാണ്‌? അവയെ ഒന്നിനെയും പിടിക്കാന്‍ വയ്യ. എരിഞ്ഞടങ്ങിയപ്പോള്‍ അവന്‍ വീട്ട്‌ലെത്തി. അവന്റെ മക്കള്‍ പറഞ്ഞു; “നമ്മടെ ആടിനെ കണ്ടില്ല. അമ്മ തെരക്കിപ്പോയേക്കുവാ.” “എവിടെപ്പോയി? എപ്പ കാണാതെപോയത്‌?" ആ കുട്ടികള്‍ക്ക്‌ അതൊന്നും അറിഞ്ഞുകൂടാ. അവനും ആടിനെ അന്വേഷിച്ചു പുറപ്പെട്ടു. അയല്ക്കാരറിഞ്ഞു. “കണ്ടോരടദെയൊക്കെ ആടിനെ പിടിച്ചു പയനണ്ടില്‍ കെട്ടുന്നതിന്‌ ഇങ്ങനെ വരണം.” എന്നു മാത്രമേ അവര്‍ക്കു പറയാനുള്ളു. അവന്‍ ഇടവഴികളിലും മൈതാനത്തും ഒക്കെ നടന്നു. പകല്‍ അന്യരുടെ ആടിനെ അന്വേ പിച്ച്‌ പൌണ്ടര്‍ നടന്നു. ഒടുവില്‍ അവന്‍ മടങ്ങി വീട്ട്ലെത്തി. “ആടു വന്നോ മക്കളേ? എന്നു ചോദിച്ചുംകൊണ്ട്‌ മൂന്നാമതും ആ സ്തീ വീട്ടിലേക്കു വന്നു. വഴിയില്‍നിന്ന്‌ ആരോ പറയുന്നു: “എറച്ചിക്കു വാത്തലിന്‌ ഒരു രൂപയാ വെല.” ” സകലയാളുകള്‍ക്കും പെണക്കാ. പിന്നെയാരെങ്കിലും കണ്ടാലും പറയുവോ?” എന്നു പറഞ്ഞു സ്തീ. “പെണങ്ങാന്‍ ഞാനെന്നാ ചെയ്തു?” “ഇപ്പം അറിഞ്ഞോ എന്തു ദണ്ണോണ്ടെന്‌്‌ “ഞാന്‍ അന്നു പറഞ്ഞതല്ലേ, ഇപ്പം ആടും കുതിരേം ഒന്നും മേടിക്കേണ്ടന്ന്‌?്‌ “അതുകൊണ്ട്‌ ആരും ഇതിനെയൊന്നും മേടിക്കാതെയല്ല്ലേ” “കെട്ടിയിടാഞ്ഞിട്ടല്ലേ പോയത്‌?" “അതു ജീവനൊള്ളതങ്ലേ? അതിന്റെ കൈയും കാലും ആടിയില്ലെങ്കില്‍....!” "വല്ല ലോറീം കേറി ചത്താല്‍. “ആ നാക്കുകൊണ്ടൊന്നും പറയാതിരുന്നേച്ചാ മതി. ഇപ്പം രൂഫപ അന്‍പതു കൊടുത്താല്‍ ആ ആട്ട്ന്‍കുട്ടിയെ കിട്ടുകേല്ല. അതീമിറ്റത്തു നിക്കുകയായിരുന്നു. ആരെങ്കിലും തലട്ട്ക്കൊണ്ടുപോ 305 യതാ. ഈ കൊച്ചുങ്ങളീവിടെയിരുന്നിട്ട ഒന്നു നോക്കീരുന്നെങ്കില്‍ അതു പോകകേഷ്ലായിരുന്നു. നേരം വെളുത്താല്‍ അതിന്റെ രോമംപോലും കണികാണാന്‍ കിട്ടുകേല്ലു്‌ എന്നു തുടങ്ങി അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കൂടെക്കൂടെ മുറ്റത്തിറങ്ങി നോക്കി. ആടിനെ വിളിച്ചുനോക്കി. മക്കളേയും ഭർത്താവി നേയും പഴിച്ചു. അങ്ങനെ ഉറക്കാതെ നേരം കഴിച്ചു. ഇടയ്ക്ക്‌ അവള്‍ ഇങ്ങനെ പഠഞ്ഞു: “അന്ന്‌ ഓല മേടിച്ചു പെര കെട്ടീരുന്നേല്‍ നനയാതെ കെടക്കുകേലും ചെയ്യായിരുന്നു.” നേരം പ്രഭാതമായി. അവള്‍ ഇറങ്ങി അയേവേഷിച്ചു. പതിവുള്ള കയറുമെടുത്ത്‌ പോത്തനും ഇറങ്ങി. അവിടെയെങ്ങും ആരുമില്ലറിയാതെ, പൌഈണ്ടറുടെ ആടിനെ കാണാതെപോയ കാരൃം. “ആമ്പിള്ളേരാരെങ്കിലും പിടിച്ചു പൌണ്ടില്‍ കെട്ട്ക്കാണും. അവനുമറിയട്ടെ അതിന്റെ ചൂട,” എന്ന്‌ ഒരു സ്രീ പറഞ്ഞു. അന്നു വഴിയിരക്കണ്ട ഒന്നിനേയും അവന്‍ പിടിച്ചില്ല. അവ൯ ഒരു ചുറ്റു നടന്നിട്ടു വെറും കൈയോടെ പൌഈണ്ടിലെത്തം. ഇന്നെന്താ പോത്തം ഇങ്ങനെ?” എന്ന്‌ പാണ്ട്‌ കീപ്പര്‍ അതൃപ്തി (പപകടിപ്പിച്ചു. “എന്റെ പിള്ളേച്ചാ, ഞങ്ങക്കൊരാടൊണ്ടായിരുന്നതെങ്ങാണ്ടു പോയി. അമ്പേഷിക്കാതൊരു സ്ഥലോം ഇല്ല. ഇവിടെ വല്ലോരും കൊണ്ടെക്കെട്ടിയോ?” “ഇവിടെയാരും ഒന്നിനെയും കൊണ്ടുവന്നില്ല,” എന്നു പൌണ്ട്‌ കീപ്പര്‍ പറഞ്ഞു. പോത്തന്‍ വിഷാദിച്ചു നടന്നു. അവന്റെ ഭാര്യ കിണറ്റിലും കുളത്തിലും ഒക്കെ അസ്വേഷിച്ചിട്ടും ആടിനെക്കാ ണാഞ്ഞിട്ട അതിനെ പിടിച്ചുകൊണ്ടുപോയവന്‌ “ഏഴു ജന്മോം ഗതി പിടിക്കല്ലേ' എന്നു പിരാക;; ആടിനെ കണ്ടുകിട്ടാന്‍ നേര്‍ച്ചുകള്‍ നേര്‍ന്നു. ഒടുവില്‍ അനുഭവിക്കാന്‍ ഭാഗൃമില്ലെന്നു പറഞ്ഞ്‌ അക്കാര്യം അവസാനിപ്പിച്ചു. ഒരു ദിവസം പൌണ്ട്‌ കീപ്പര്‍ പോത്തനോടു പറഞ്ഞു: “ഇവിടെ ഒരാടിനെ കൊണ്ടുവന്നിട്ട ഇന്ന്‌ എട്ടുപത്തു ദിവസമായിട്ട്‌ ഉടമസ്ഥന്‍ വന്നില്ലല്ലോ. താനെഡീടെച്ചെന്നു പിടിച്ചുകൊണ്ടുവന്നതാ?" “അവര്‍ക്കു വേണ്ടായിരിക്കും. അവിടെ നിലക്കുട്ടെ,” എന്നു പോത്തനും പറഞ്ഞു. എന്തോ പഠഞ്ഞകുൂട്ടത്തില്‍, ഉടമസ്ഥന്‍ വരാതെ ഒരാട്‌ പൌണ്ടില്‍ നിലക്കുന്നുണ്ടെന്നും അവിടെ കൊടുക്കാനുള്ള പണം കൊടുത്ത്‌ അവളുചെന്നു കൊണ്ടുപോന്നാല്‍ കാണാതെപോയ ആടിന്റെ നഷടം തീരുമെന്നും പോത്തന്‍ ഭാര്യയോടു പറഞ്ഞു. വല്ലവരുടേയും ആടിനെ തന്റെയാ ണെന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പേഠന്നാല്‍ വല്ല ദോഷവും ഉണ്ടായെങ്കിലോ എന്ന്‌ അവള്‍ പേടി ച്ചു. ഒടുവില്‍ ആ സ്ര്തീ സമാധാനപ്പെട്ടു; “ഞാന്‍ എര്ര കഷ്ടപ്പെട്ടൊണ്ടാക്കിയ മൊരുലാ! അതു നഷ്ടപ്പെട്ടതിന്‌ ദൈവം തന്നതാ ഇതിമ്പെ!' ഏവിടന്നോ നാലഞ്ചു രൂപയുമായി അവള്‍ പൌണ്ടില്‍ ചെന്നു. പട്ടിണി കിടന്ന്‌ എല്ലുമാ്യര 306 മായ സ്ഥിതിയ്ലും അവള്‍ക്കു മനസ്സിലായി, അതു തന്റെ ആടാണെന്ന്‌. ആ സ്ര്രീ ജീവശ്ശുവമായി നിന്നു പോയി. അവള്‍ക്കു പഠയാനുള്ളതൊക്കെകൂടി ഇങ്ങനെ സംഗഗഹിച്ചു: “ഈ ആവയെറന്നോ നെന്നാല്‍പ്പിന്നെ. തലയ്ക്കൊരു വെളിവില്ല കേട്ടോ.” കാരൂരിന്റെ കഥകള്‍ (ഒന്നാം ഭാഗം), കോട്ടയം: സാഹിത്യപവര്‍ത്തക സഹകരണസംഘം 307 ഓടക്കുഴലിഒെ നാദം (ലളിതാംബിക അനര്‍ജേനം) ദേശീയ ഡയന്‍ഫാമിലെ 402-ാം നമ്പര്‍ പശു.--തുടുതുടുപ്പുള്ള ഒരെണ്ണമൈലി. അവള്‍ക്കു പേരില്ല. % 402 എന്നോരടയാളുമേയുള്ളു. ഫാം സന്ദര്‍ശിക്കാനെത്തുന്ന ആള്‍ക്കാര്‍ക്ക്‌ അവളെ ചുണ്ടിക്കാണിച്ചുകൊണ്ടു മാനേജര്‍ അഭി മാനപൂര്‍വ്വം പറയും: “ഈ ഗോശാലയിലെ ഏറ്റവും നല്ല; പശുവാണിത്‌. ജെഴ്‌സിയും സ്ധിസ്സും ചേര്‍ത്തെടുത്ത ഇനത്തില്‍ നിന്നു സിന്ധി കലര്‍പ്പുചേര്‍ന്ന ഉരു. ഏഴു മാസമായപ്പോള്‍ കുത്തിവച്ചു. തള്ളയും മകളും ഒരുമിച്ചു പെറ്റുവന്നു. ഇതു മൂന്നാമത്തെ പ്രസവമാണ്‌. അഞ്ചു വയസ്സുണ്ട്‌. പതിനാറു ലിറ്റര്‍ പാലു തരും.” ഇങ്ങനെയാണു ചര്ര്രം. പാല്‍ ധാരാളമുള്ള പശുവായതുകൊണ്ട്‌ തീറ്റ ധാരാളം കിട്ടുന്നു. സുന്ദരിയായതുകൊണ്ടു തൂടച്ചുമിനുക്കുന്നു. കുട്ടി അകിട്ട്ലുരുമ്മീയ ഓര്‍മ്മയില്ല. കറവക്കാര൯ അടു ത്തുവന്‍്‌ ടീറ്റ കപ്പ്‌ മുലയില്‍ പിടിപ്പിക്കുമ്പോള്‍ താനേ ചുരന്നുവരും. ഉള്ള പാല്‍---ചിലപ്പോള്‍ സമ യത്തിന്റെ കൃതൃത തെറ്റിയാല്‍ കുറച്ചു നിറംമാറ്യതുകൂടി---കുപ്പികളിലേക്കു വീഴുന്നു. അഞ്ചുമാ സമായാല്‍ വിണ്ടും ബീജം കുത്തിവയ്പിക്കല്‍. വീണ്ടും വയര്‍ വീര്‍ക്കുന്നു (പ്രസവിക്കുന്നു. വീണ്ടും വീണ്ടും ഇതേ പരത്പാട തുടരും. ചാട്ടുമാട്ടുകളൊന്നുമില്ലാത്ത പശുവായതുകൊണ്ടു ചാട്ടയടിയുടെ ചൂട അറിഞ്ഞിട്ടേയില്ല. ഇങ്ങനെ എല്ലാവരുടെയും അരുമയായ % 402--നു ഈയിടെയായി ഒരു മൌനം. ഒരു പ്രദര്‍ശ നത്തിനു കൊണ്ടുപോയിട്ട തിരിച്ചുകൊണ്ടുവന്നു കെട്ടിയതാണ്‌ പിന്നെ തീറ്റ തിന്നുന്നില്ല. അയവിറ ക്കുന്നില്ല. വിദൂരതയില്‍നിന്ന്‌ ഏന്തോ കേള്‍ക്കുംപോലെ ചെവികൂര്‍പ്പിച്ച്‌ അങ്ങനെ നിലക്കും. കറവ ക്കുഴല്‍ അകീട്ടില്‍ ഘടിപ്പിച്ചാല്‍ പാല്‍ ഉറ്റുകയേയില്ല. തൂങ്ങിത്തുങ്ങി നിലക്കുന്നു. സൂക്ഷിപ്പുകാരന്‍ ശ്രദ്ധിച്ചു. ഡോക്ടര്‍ വന്നു. രക്തം, മലം, മൂധതം, നാക്ക്‌, കുളമ്പ്‌ എല്ലാം വിസ്തരിച്ചു പരിശോധിച്ചു. ഇല്ല പറയത്തക്ക യാതൊരു രോഗവുമില്ല. പിന്നെ എന്താണ്‌ ഈ ഭാവ മാറ്റത്തിനു കാരണം അറിയപ്പെടാത്ത വല്ല ദീനവുമായിത്ക്കുമോ? പരീക്ഷണത്തിനായി! അവളെ കറവപ്പുരയില്‍നിന്നു മൃഗാസ്പ്ര്രിയിലേക്കു മാറ്റി. കുത്തിവയ്ക്കുകയും മരുന്നുകള്‍ കൊടുക്കുകയും ചെയ്തു. % 402 ആകെ ക്ഷീണിച്ചവശയായി. എന്നാലും അവള്‍ ആ പഴയെ മനനം വിട്ടില്ല. മൃഗാ സ്പ്രതിയുടെ ഷെഡ്ഡില്‍ ച്രകവാളത്തിലേക്കു മിഴിനടട ചെവികൂര്‍സ്പ്ച്ച്‌ അവള്‍ നിന്നു. 308 % 402--നെക്കൂടാതെ ഷെഡ്ഡില്‍ മറ്റൊരു പശുവേ ഉണ്ടായിരുന്നുള്ളു. ഡയവ്ഫാമിലെ ഏറ്റവും പഴക്കം കൂടിയ നാടന്‍ ജനുസ്സിലൊന്ന്‌. അവള്‍ക്കു പ്രായമേറെ ആയിരുന്നെങ്കിലും കൂടെക്കൂടെ പ്രസവിച്ച്രുന്നതുകൊണ്ട്‌ കശാപ്പുശാലയിലേക്കയച്ചിരുന്തില്ല. പാര? കുറവെങ്കിലും കൊഴുപ്പുണ്ട. തീറ്റ തെല്ലു മതിതാനും. വേണമെങ്കില്‍ ഒന്നോ രണ്ടോകൂടി പ്രസവിക്കുവാനവള്‍ക്കു കാലമുണ്ടെ നാണു ഡോക്ടര്‍ പറയുന്നത്‌. % 402--നാടന്‍പശുവും പരസ്പരം അവധണിച്ചുതുപോലെ കുറേസമയം നീന്നു. പന്നെ നാടന്‍പശു ഒന്നു തുമ്മി. തലകുലുക്കി. ചെവിയാട്ടി. നീണ്ടവാല്‍ ചുഴറ്റി. %; 402---സ്റെമേരു ഉരുമ്മത്ത ക്കവണ്ണം അടിക്കുകയും ചെയ്തു. % 402--നു തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതെന്തൊരു ശല്യമാണ്‌ എന്നു ചോദിക്കുംവിധം. അവള്‍ പകച്ച കണ്ണുകള്‍കൊണ്ടു നാടന്‍പശുവിനെ നോക്ക്‌. പിന്നെ തലതിരിച്ചു. മൃഗങ്ങള്‍ക്കു പരസ്പരം മനസ്സിലാക്കാന്‍ ഭാഷ ഉണ്ടോ എന്ന്‌ നമുക്കറിഞ്ഞുകൂടാ. ഉണ്ടായി രിക്കണം. അല്ലെങ്കില്‍ അവ എങ്ങനെയാണ്‌ ആശയങ്ങള്‍ കൈമാറുന്നത്‌? മുട്ട്‌ യോ ഉരുമ്മിയോ നക്കിയോ അമറിയോ എങ്ങനെയായാലും വേണ്ടില്ല. അവര്‍ അസ്യോന്യം പറയാനുള്ളതു പറയു കയും അറിയാനുള്ളര അറിയുകയും ചെയ്യുന്നുണ്ടല്ലോ. ഷെഡ്ഡില്‍നിന്നു മനുഷ്യന്റെ നി മാഠിക്കഴിഞ്ഞപ്പോള്‍ അക്ഷമയായ നാടന്‍പശു നവാഗത യോടു ചോദിച്ചു; “അപ്പോള്‍ നീയാണ്‌ % 40: അല്ലേ? ഈ ഡയറി ഫാമിലെ പേര്‍പെറ്റ പ്രദര്‍ശനമൃഗം.... നിനക്ക്‌ എന്തുപറ്റി... ഈ ചോദ്ൃത്തിരു അസൂയയും ആക്ഷേപഹാസ്യവുമുണ്ടെന്നു വ്യക്തമായിരുന്നു. K 402 അല ക്ഷ്ൃമായി ഈച്ചയാട്ടി. അവള്‍ ചോദ്യം കേട്ടില്ലെന്നു നടിച്ചു. അല്പസമയം മൌനം. നാടന്‍പശുവിന്‌ ഇതു സഹിക്കുവാന്‍ പ്രയാസമായി. അവള്‍ അല്പം മയപ്പെടുത്തി വീണ്ടും ചോദിച്ചു: “നിന്നെക്കണ്ടിടട സുന്ദരിയായിരിക്കുന്നല്ലോ കൂട്ട്‌! നീ ചെറുപ്പവുമാണ്‌. എന്നിട്ടും ഇങ്ങനെ വന്നത്‌ അത്ഭുതമായിരിക്കുന്നു. നമ്മുടെ ഈ സുഭിക്ഷമായ ഡയറി ഫാമില്‍ ഇങ്ങനെയൊരു രോഗം മുമ്പു കണ്ടിട്ടില്ല... നല്ല ,്ഠായം. നല്ല മതിപ്പു. നല്ല പരിചരണം. എന്നിട്ട ഇവള്‍ക്ക്‌ എന്മതുപറ്റിപ്പോയി? സുന്ദരിയും നല്ല ജനുസ്സുമായതാണ്‌ എനിക്കു പറ്റിയ ഏറ്റവും വലിയ ശാപം എന്നു പറയുംമ ടില്‍ % 402 ദയനീയമായ്‌? നാടന്‍പശുവിനെ നോക്കി. ഈ നോട്ടം അവളുടെ ഉള്ളില്‍ തട്ടി. അവള്‍ തുടര്‍ന്നു: “പണ്ട്‌ എനിക്കു നാടന്‍ ജനുസ്സ്‌ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഏതോ ഒരു മുക്കുറയുടെ ശബ്ദം കേള്‍ക്കുന്നുവെന്നു പറഞ്ഞ്‌ അവള്‍ ചെവികൂര്‍പ്പിച്ചു നില്ക്കും. കറവക്കാരനെ ചവിട്ടും. 309 പഠ ചുരത്തില്ല. ഒടുവില്‍ അവര്‍ അവളെ കശാപ്പുശാലയി ലേക്കു കൊടുത്തയച്ചു പാവം! നിനക്ക്‌ അങ്ങനെ വരാനിടയില്ലല്ലോ. പൂതിയ തലമുറയുടെ പുതിയ സന്തതിയാണല്ലോ.” % 402 ഖേദപൂര്‍വ്വം തലകുലുക്കി. അതെ. ഞാന്‍ പുതിയ വ൪ഗ്ഗത്തിന്റെ പുതിയ പ്രതിനിധി യാണ്‌ എന്റെ അമ്മ ഇന്ത്യയിലും അച്ഛന്‍ ഇംഗ്ലണ്ടിലും മുത്തച്ഛന്‍ സ്ധിറ്റസര്‍്ലണ്ടിലും ആയിരുന്ന ത്രെ. പക്ഷേ ആരുമാരും തമ്മില്‍ കണ്ടിട്ടില്ല. എന്നാലും അഭിമാനിക്കാമല്ലോ, എല്ലാ ഇനത്തിന്റെയും എല്ലാ നന്മകളും ചേര്‍ന്നവളാണെന്ന്‌. എന്നെ അവര്‍ നഭ്ലുതുപോലെ പോറ്റുകയും ചെയ്യുന്നു. എന്നാ ലും, എന്തോ ഒരു വല്ലായ്മ ഏതോ ഒന്ന്‌ മറന്നതുപോലെ. അല്ലെങ്കില്‍ അറിയാനുള്ളതുപോലെ. ഓര്‍ത്തോര്‍ത്തു നില്ക്കുമ്പോള്‍ തീറ്റ തിന്നാനും പാല്‍ ചുരത്താനുംകൂടി മറന്നുപോവുന്നു ഞാന്‍. പതിനാറു വയസ്സായ പേരക്കുട്ടിയുടെ അസ്ധസ്ഥമായ മുഖത്തു നോക്കി അമ്മൂമ്മ പ്രവചി ക്ഖുംപോലെ നാട൯ന്‍പശു പിറുപിറുത്തു: “എനിക്കു മനസ്സിലായി കുഞ്ഞേ, എനിക്കു മനസ്സിലായി. നീ എന്തോ ചിലതു ധരിച്ചില്‍ക്കു ന്നു. എന്തോ വളരെക്കുറച്ചു. ഏ്രത്തോളമെന്നു പറയൂ.” & 402 ലജ്ജയോടെ, വ്ൃഥയോടെ, കൂട്ടുകാരിയുടെ താടയില്‍ മുട്ടിയുരുമ്മി നിന്നു. അവള്‍ മടി ച്ചുമടിച്ചു ചോദിച്ചു; “ഞാന്‍ ഒരു രഹസ്യം ചോദിക്കട്ടെ ചേച്ചീ? നമ്മുടെ ജാതിയില്‍ കാള എന്നൊരു വര്‍ഗ്ഗമുണ്ടോ? നമ്മുടെ വയറ്റില്‍ പിറക്കുന്ന കുട്ടികളുടെ അച്ഛന്‍...” നാട൯പശു ഭീതിയോടെ അവളെ തടഞ്ഞു. ചുറ്റും പറ്റും നോക്കി. സൂക്ഷ്പ്പുകാര്‍ വരുന്നുണ്ടോ? മറ്റു പശുക്കള്‍ കേള്‍ക്കുന്നുണ്ടോ? നിരോധിക്കപ്പെട്ട വിഷയമാണ്‌ ചര്‍ച്ചയ്ക്കു വരുന്നത്‌. അവള്‍ ശാസനയോടെ പിറുപിറുത്തു: “ചോദിക്കരുതാത്തതാണു കുട്ടീ ന്‌! ചോദിച്ചത്‌. നമ്മെ രക്ഷിക്കുന്നവര്‍ നമ്മെ അറിയിക്കുന്നി ടത്തോളമേ നാം അറിയാവു. അവര്‍ നമുക്കു തീറ്റ തരുന്നു. നല്ല തൊഴുത്തുകളല്‍ കെട്ടുന്നു. രോഗം വന്നാല്‍ ചീികിത്സിക്കുന്നു. നമ്മുടെ എല്ലാ ചുമതലകളും അവര്‍ക്കാണ്‌. കൂടുതല്‍ എന്തിനറിയണം?” % 402 വിറച്ചു. “അരുതാത്തതാണെന്നെനിക്കുറിയാം ചേച്ചീ. പക്ഷേ, എന്തുചെയ്യാം. ആ തോന്നല്‍ മനസ്സില്‍നിന്നു മാറുന്തില്ല. ഭംഗിയുള്ള കൊയപും തൂങ്ങിയ താടയും തുള്ളിത്തുളുമ്പുന്ന കുഞ്ഞയുമുള്ള കൂറ്റനായ ഒരു മൃഗം. അത്‌ അമറുന്നത്‌ കടലലപോലെ മുഴങ്ങുമത്രേ. ടപ്പ്‌ ടപ്പ എന്ന കുളമ്പടി പതിപ്പിച്ചുകൊണ്ട്‌ കുതിച്ചുപാഞ്ഞു മണ്ണും ക്കും കരിംപാറയും കുത്തിയിളക്കി കളിക്കുമ ത്രേ. അങ്ങനെയൊന്നിനെ താന്‍ കണ്ടിട്ടുണ്ടെന്ന്‌ എന്റെ പയെ ഫാമിലെ കൂട്ടുകാരി അതിരഹസ്പൃ മായി പറഞ്ഞിരുന്നു. പക്ഷേ, പ്രദര്‍ശനസ്ഥലത്തെ സ്റ്റാളില്‍ ചുമരിനപ്പുറത്തുനിന്ന്‌ അത്തരമൊരു മുക്കുറയും കുളമ്പടിയും കേട്ടപ്പോള്‍ ഞാനാകെ വിരണ്ടുപോയി. കാണികളെ ഹരംപിടിപ്പിക്കുമാറ്‌ കൂത്താടിത്തുള്ളിപ്പോയി. ആളുകള്‍ നീയ്യ്ത്രിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആ കനത്ത ഭിത്തി ഇടിച്ചു 310 തകര്‍ക്കുമായിരുന്നു. ഏറ്റവും നല്ല പശുവിനുള്ള ഒന്നാംസമ്മാനം നേടിക്കൊണ്ട്‌ ഇവിടെ വന്നിട്ടും ആ ഓര്‍മ്മ വിട്ടുമാറുന്നില്ല. എങ്ങനെയിരിക്കും. അവ൯? അവന്‍ ഉണ്ടോ? ഭംഗിയുള്ള കൊയപും തൂങ്ങിയ താഭയും തുള്ളിത്തുളുമ്പുന്ന ഉപ്പുറ്റിയുമുള്ള അവന്‍. അന്നുമുതല്‍ തുടങ്ങിയതാണീ ചിന്ത.” “ശ ശ്‌! മതിയാക്ക്‌?” പയെ പശു വീണ്ടും ചുറ്റുപാടും നോക്കി. എന്നിട്ടു തന്റെ മോന്ത മറ്റവ ളുടെ ചെവിയില്‍ ചേര്‍ത്തുരസിച്ചുകൊണ്ടു പറഞ്ഞു: അങ്ങനെയുണ്ടെങ്ക്ലും അതു വിചാരിക്കുവാന്‍ പാടില്ല കുട്ടീ. (പകൃതിയുടെ വിളി! നമ്മള്‍ കേട്ടുകൂടാ. പശു പ്രസവിക്കുവാനും പാല്‍ ചുരത്തുവാനും മാര്രമുള്ളവളാണ്‌? നമ്മുടെ ഗര്‍ഭാശയ ത്തില്‍ എത്തിപ്പെടേണ്ട ബീജം ഏതെന്നു നിശ്ചയിക്കേണ്ടത്‌ അവരാണ്‌. ശാസ്ത്രജ്ഞന്മാര്‍ എന്നു പറയുന്ന കൂട്ടര്‍. അവര്‍ക്ക്‌ ഇടദുക്കു തൊഴുത്തുകളുണ്ട്‌. സിറിഞ്ചുണ്ട്‌. മരവിപ്പിച്ചു ജീവബീജങ്ങളു ണ്ട്‌. അതു വളര്‍ത്തുവാനുള്ള ഗര്‍ദപാരതങ്ങള്‍ മാതമേ വേണ്ടു. ഒന്നോര്‍ത്തുനോക്കു. നമ്മള്‍ പത്തു മാസം ചുമന്നു നൊന്തുപെറ്റ കുട്ടികള്‍ ഒരിക്കലെങ്കിലും അകിട്ടില്‍ മൂട്ട്‌ മുല കുടിച്ചിട്ടുണ്ടോ? പ്രസ വിച്ചു വീഴുമ്പോഴേ അവര്‍ എടുത്തുകൊണ്ടു പോകുന്നു. എന്നിട്ട തരംതിരിച്ച പാല്‍ കുപ്പികളില്‍ അളന്നു കൊടുത്ത്‌ വളര്‍ത്തും. ആണിനെയും പെണ്ണിനെയും വെവ്വേറെ ഷെഡ്ഡില്‍ കെട്ടുന്നു. പെണ്ണിനെ വീണ്ടും പ്രസവീപ്പിക്കുവാന്‍, ആണിനെ തീറ്റ കൊടുത്തു കൊഴുപ്പിച്ച്‌ നൂറുക്കിത്തിന്നു വാന്‍. നമ്മള്‍ വയ്ക്കോല്‍ തിന്നുംപോലെ അവര്‍ നമ്മുടെ കുട്ടികളെ ചവച്ചരച്ചു തിന്നുന്നു. മൃഗ ത്തിന്റെ വിധി ഇതാണു മകളെ, എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. നമുക്കു പ്രസവിക്കാനുള്ള ശക്തികൂടി നശിച്ചിരുന്നെങ്കില്‍ എന്ന്‌. എങ്കില്‍.....എങ്കില്‍ എര്ര നന്നായിരുന്നു?” % 402 വിറച്ചു. അവള്‍ നാടന്‍പശുവിനോട്‌ കൂടുതല്‍ പറ്റിച്ചേര്‍ന്നുനിന്നു. തന്റെ അമ്മ അവളാ ണെനറ്ഞ്ഞതുപോലെ. നാടന്‍പശുവും ഉത്തേജിതയായി. മകളെപ്പോലെ അവളെ നക്കിത്തുടച്ചു കൊണ്ടു പറഞ്ഞു. “പാവപ്പെട്ട കൂട്ടീ, നീ പുരുഷാന്തരമറ്ഞ്ഞ പുതിയ വര്‍ഗ്ഗമാണ്‌. നിന്റെ പരമ്പരയ്ക്ക്‌ ഈ ചാപല്യം ഉണ്ടാവരുതാത്മതാണ്‌. എന്നിട്ടും എന്തേ ഈ ശാപം പിന്‍തുടരുന്നു? ഞാന്‍ ഒരു നാടന്‍ജ നുസ്ലിന്റെ മകളാണ്‌. അമ്മയുടെകൂടെ കുറച്ചുനാള്‍ കഴിയാനും സാധിച്ചു. തങ്ങളുടെ അമ്മയമ്മൂമ്മ മാര്‍ കഴിഞ്ഞുകൂടിയിരുന്ന പഴയ നല്ല കാലങ്ങളെപ്പറ്റി ചിലപ്പോള്‍ അവര്‍ വിസ്തരിക്കും. അന്നു മനുഷര്‍ പ്രതോേകംപ,്പത്കം വിടുകളിലായിരുന്നത്രേ പാര്‍ത്തിരുന്നത്‌. ഓരോ വീടിനോടും ചേര്‍ന്ന്‌ ഓരോ ആലയുണ്ട്‌. അവിടെ പശുക്കളും കാളകളും കിടാങ്ങളും ഒരുമിച്ചു കഴിഞ്ഞു. രാവിലെ ഇട യര്‍ തെളിച്ചു കാടുകളിലും മലകളിലും കൊണ്ടുപോവുന്നു. അവിടെ അവര്‍ തിന്നു മദിച്ച്‌ സ്വച്ഛന്ദം കൂത്താടി. അവിടെ വച്ച്‌ ഇണചേര്‍ന്നു. പ്രസവിച്ചു. വീട്ടമ്മമാരുടെ ഓട്ടുമൊന്തകളിലേക്കു പാല്‍ ചുരത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാലും എന്തൊരു സ്നേഹം! എന്തൊരു ന്ധാത്രന്തും! ന്‌! കേട്ടിട്ടുണ്ടോ മകളെ, പണ്ടുപണ്ടു പശുക്കളെ മേയ്ക്കുവാന്‍ മാത്രമായി ഈശ്വരന്‍ ഭൂമിയില്‍ 313 ഭൂമിയില്‍ അവതരിച്ചിട്ടുണ്ടത്രേ. നീലപ്പ്ലി മുടിയില്‍ തിരുകി! കോലക്കുഴലുമായി ആ ബാലന്‍ ഗോവര്‍ദ്ധനഗിരിയില്‍ അലഞ്ഞു നടക്കും. ഗോപാലബാലന്റെ വേണുഗാനം കേട്ടു മയങ്ങിമയങ്ങി പശുക്കള്‍ പകുതി ചവച്ച്‌ പുല്ലും വച്ചുകൊണ്ടു മതിമയങ്ങി നിലക്കാറുണ്ടായിരുന്നുപോല്‍.” പറഞ്ഞുപറഞ്ഞുവരവേ നാട൯ന്‍പശുവിനു നയ്യന്തണം വിട്ടുപോയി. അവള്‍ ധാരമുറിയാതെ സംസാരിച്ചു. ഭൂതകാലത്തിന്റെ ഗഹനതയില്‍നിന്നു തന്റെ മനസ്സില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെല്ലാം വാര്‍ന്നൊഴുകി. കാമധേനുവിന്റെ കഥ. ഹോമധേനുവിന്റെ കഥ, യമുനാതീരത്തെ പുല്‍ത്തകിടിയില്‍ രാധാകൃഷ്ണന്മാരുടെ കോലാഞ്ചലത്തില്‍ ഉരുമ്മിനിന്ന നന്ദിനി ഏന്ന പശുക്കിടാവിന്റെ കഥ. 2 02 ആത്മവിസ്മൃതയായി കേട്ടുനിലക്കുകയായിരുന്നു. അവള്‍ മുക്കുറയുടെ ശബ്ദം മറന്നു. കൂറ്റന്റെ രൂപം മറന്നു. മനുഷ്യരുടെ ക്രൂരത മറന്നു. അതിദൂരത്തുനിന്നു വരുന്ന ഒരു ഓടക്കുഴലിന്റെ നാദ ത്തില്‍ ലയിച്ചു രോമാഞ്ചത്തില്‍ കുളിച്ചുപോയി അവശ. തങ്ങളുടെ മുത്തശ്ലീമാര്‍ എര്ര ഭാഗൃവത്കളായിരുന്നു! സ്നേഹിക്കുന്ന മനുഷ്യരെ ആശ്ര യിച്ച്‌ അവരുടെ കൂട്ടുകൂടി അവര്‍ക്കുവേണ്ടി പാല്‍ ചുരത്തി ഇണങ്ങിക്കഴിഞ്ഞ കാലം. പാട്ടുപാടുന്ന ഇടയനുമൊത്തു കാട്ടില്‍ നടക്കുന്നകാലം. അത്‌ ഇനി എന്നെങ്കിലും തിരിച്ചുവരുമോ ചേച്ചീ? നമ്മള്‍ അതു കാണാന്‍ ജീവിച്ചിത്ക്കുമോ? % 402--സ്യെ നിീറുകയിലും കഴുത്തിലും താടിയിലും നക്കിനക്കി! ഓമനിച്ചുകൊണ്ടു നാടന്‍ പശു പറഞ്ഞു; “ആര്‍ക്കറിയാം മകളെ, പാവം മനുഷ്യര്‍! അവരും നമ്മേപ്പോലെ ദുഃഖിതരാണ്‌. തമ്മില്‍ പര്‌ കഷിച്ചുനോക്കി വ്ജയിച്ചു എന്നു വിചാരിക്കുന്ന വിദ്യകളൊക്കെ തങ്ങളിലും ഏര്‍പ്പെടുത്തി chy Modan രാവുകയാണവര്‍. കൃരതിമത്ധത്തിന്റെ ചുവ അവസാനം അവരേയും അസ്ധസ്ഥരാക്കാതിരിക്കയില്ല ല്ലോ. പ്രകൃതിയുടെ വിളി അത്ര ശക്തമാണു കുഞ്ഞേ. അതു മനസ്സിലാക്കുമ്പോള്‍..... അന്ന്‌ ഒരു പക്ഷേ, അവര്‍ നമ്മെയും സ്വത്രന്തരാക്കിയേക്കാം.” X 402—o 3-00 നമ്പര്‍ നാടന്‍ജനുസ്സും ഉപയോഗശൂന്ൃരായതായി ഡോക്ടര്‍ സര്‍ട്ട്‌ഫൈ ചെയ്തി രിക്കുന്നു. അവയെ ഉടനെ കശാപ്പുശാലയിലേക്കു മാറ്റണം. തോലെങ്കിലും കേടുകൂടാതെ കീട്ടട്ടെ. (കഥ നടക്കുന്ന കാലം, സ്ഥലം: 215൦ നൂറ്റാണ്ടിലേക്കുള്ള നടവഴിയിലൊരിടം.; ധിരേന്ദു മജുംദാറുടെ അമ്മ, ലളിതാംബിക അന്തജനം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 98, പേര്‌ 39 മുതല്‍ 312 ഒടുവിലത്തെ മക൯ (കാരൂര്‍ നീലകണ്ഠപിള്ള "വടക്കേച്ചെറേലെ കുഞ്ഞാമനു ജോലി കിട്ടി, ഇല്ലേടാ?്‌ “കിട്ടിയെന്നാ കേട്ടത്‌. അവന്റെ പേര്‍ രാമച്ന്ദ്രനെന്നാ.” “നീയെന്നെ പഠിപ്പിക്കാന്‍വരുകാ? ഞാനാ അവന്‍ ആ പേരിട്ടത്‌. നിന്നോടാരാ പറഞ്ഞത്‌ അവനു ജോലി കിട്ടിയെന്ന്‌ “അവന്‍ തന്നെയാ. നാളെ പോകുംപോലും.” “എന്റെ ഒടുവിലത്തേ മകനാ അവന്‍.” ഗോപ്കുമാരന്‍ അസ്പരന അവരെ നോക്കി. “അമ്മൂമ്മേടെ മകനേധ” “നിന്റെ ചോദ്യം കേട്ടാല്‍ തോന്നുമല്ലോ നീ എന്റെ മകനല്ലെന്ന.” അമ്മുമ്മയുടെ സ്ക്രൂ ഇളകിയെന്ന്‌ അവനു തോന്നി. “എനിക്കു നാല്പത്തിയേഴു മക്കളുണ്ടായെടാ, ആണും പെണ്ണുമായിട്ട. അതില്‍ ഒന്‍പതും പോയി. കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍ മേലാത്തവളൊക്കെ എന്തിനാ പെറഠാന്‍പോണരര്‍്്‌ “ഞാന്‍ പോകുകാ അമ്മൂമ്മേ. ധിറുത്യുണ്ട്‌.” “നീ ധിറുതിക്കാരനല്ലല്ലോടാ. എത്ര മടിച്ചുമടിച്ചാ ഇങ്ങോട്ടു വന്നത്‌? “ഞാന്‍ മടിച്ചുമട്ച്ചൊന്നുമല്ല വന്നത്‌.” “ഇപ്പോള്‍ വന്ന കാരൃമല്ലു ഞാന്‍ പറഞ്ഞത്‌. നീ ഭൂമിയിലേക്കു വന്ന കാര്യം പറയുകയായി രുന്നു.” “അതൊന്നും ഞാനോര്‍ക്കുന്നില്ല.” നീയെങ്ങനെ ഓര്‍ക്കാനാ? നിന്റെ അമ്മയും അതൊക്കെ മറന്നുകാണും. ഞാനതൊന്നും മറ ന്നിട്ടില്ല. ഞാന്‍ പിള്ളകൊള്ളാന്‍ പോയെടത്തെ കഥയൊക്കെ ഓര്‍ക്കുന്നുണ്ട്‌.” “ഓ, അവരൊക്കെയായിരിക്കും അമ്മൂമ്മയുടെ മക്കള്‍. കുഞ്ഞാമവെപ്പെറ്റപ്പഴും അമ്മൂമ്മയാ യിരുന്നോ വയറ്റാട്ട്റ്‌ അവന്റെ മുഖത്തു പരിഹാസം പരന്നു. അത്‌ അമ്മൂമ്മയുടെ ശ്രദ്ധയില്‍ പെട്ടു. “നിനക്കു ധിറുതിയാണെങ്കില്‍ പൊക്കോ.” പോകുന്നവഴിക്കവനോര്‍ത്തു, നങ്ങേലിയമ്മുമ്മ തന്നെ ഒരിക്കല്‍ കുറ്റപ്പെടുത്തിയത്‌. അവന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മുമ്മ കൈയിലെ നഖം വെട്ടുകയായിരുന്നു. “നിന്റെ കൈയൊന്നു കാണിച്ചേടാ,” എന്നു പറഞ്ഞ്‌ അവര്‍ കൈടിപിടിച്ചു നോക്കി. നീണ്ട നഖവും അതിനി 313 ടയിലിരിക്കുന്ന ചെളിയും കണ്ടിട്ട അവര്‍ ശകാരിച്ചു. നഖം മുറിച്ചുകളഞ്ഞു. ഇനി ഇങ്ങനെ ചെളി യുംവച്ചുകൊണ്ടു നടന്നാല്‍ വിരല്‍ മുറിച്ചുകളയുമെന്നു താക്കീതുചെയ്തു. അമ്മുമ്മ ദിവസവും നഖം വെട്ടുമത്രെ. കാണുമ്പഴൊക്കെ അവര്‍ വലിയ അധികാരത്ത്ലാ സംസാരിക്കുന്നതും ഉപദേ ശിക്കുന്നതും. എന്താണോ ജ്്രത അധികാരമെടുക്കാ൯ കാരണം! ഗോപകുമാരന്‍ പോയപ്പോള്‍ നങ്ങേലിയമ്മൂമ്മ വിചാരിച്ചു: അവനും ആക്ഷേപം. പുലച്ചീയുടെ പേറെടുക്കാന്‍ പോയതിന്‌ എല്ലാവര്‍ക്കും ആക്ഷേപമായിരുന്നു. ഇപ്പോള്‍ ആക്ഷേപം തീര്‍ന്നുകാണു മെന്നു വിപാരിച്ചു. അന്നു തീണ്ടലുണ്ടായിരുന്നു. അതിപ്പോള്‍ ഫോയി. എന്റെ കൈയില്‍ക്കൂട്‌ ഭൂമിയി ലേക്കു വന അവന്‍ പഠിത്തക്കാരനായി. ഇപ്പോള്‍ സര്‍ക്കാരുജോലിക്കാരനായി. അവരുടെ കുടിയിലും കൂട്ടത്തിലും ആദ്യത്തെ സര്‍ക്കാര്‍ ജോലിക്കാരന്‍ കുഞ്ഞാമനാ. അന്ന്‌ ജ്രതയ്ക്കൊന്നും വിചാരിച്ചില്ല. ആക്ഷേപിച്ചു ചിരിച്ചേച്ച്‌ ഇപ്പോളിവിടുന്നു പോയവനും കുഞ്ഞാമനും തമ്മില്‍ എന്താ വൃത്യാസം? പെറ്റുവീണപ്പോള്‍ ഒരുപോലെയായിരുന്നു. പേറും ഒരുപോലെ. വയറ്റിലുണ്ടായതും ഒരുപോലെതന്നെ. എന്നിട്ട അവനു പരിഹാസം! എന്നാല്‍ അവനു പരീക്ഷയില്‍ ഒന്നു ജയിക്കാമായിരുന്നല്ലോ? നങ്ങേലിയമ്മ ഒന്നേ പ്രസവിച്ചുള്ളു. രണ്ടുനാഴ്ക തികച്ച ആ കൂട്ടി ഭൂമ്യില്‍ കിടന്നില്ല. ഈശ്ച രവിധിയെന്നും ഭാഗ്യ ദോഷമെന്നും എല്ലാരും പറഞ്ഞെങ്കിലും ശിശു മരിച്ചതു പതിച്ചിയുടെ നോട്ട ക്കുറവുകൊണ്ടാണെന്നു മാതാവിനു തോന്നി. ആ തോന്നല്‍ ഉറയ്ക്കുകയും ചെയ്തു. പിന്നെ അവര്‍ ഗര്‍ഭം ധരിച്ചില്ല. സന്താനലാഭത്തിനുള്ള ആശ ക്രമേണ തേഞ്ഞുമാഞ്ഞു പോയി. തന്റെ അനുഭവം മറ്റുള്ളവര്‍ക്കുണ്ടാകാതെയിരിക്കണമെന്ന്‌ ആ സ്ത്രീ ആഗ്രഹിച്ചു. പതിച്ചിയെ സഹായിക്കാന്‍ അവരും കൂടിത്തുടങ്ങി. പസവസമയത്തും അതു കഴിഞ്ഞാലും എങ്ങനെയൊക്കെ മാതാവിനെ സഹായി ക്കാമെന്നും പരിചരിക്കണമെന്നും അവര്‍ മനസ്സിലാക്കി. പെറ്റ പെണ്ണുങ്ങളോടും പത്ച്ചിയോടും വൈദ ന്മാരോടും ചോദിച്ച്‌ അവര്‍ പലതും ഗ്രഹിച്ചു. അന്ന്‌ ആശുപ്യതികള്‍ വളരെ കുറവായിരുന്നു. അതു കൊണ്ടു പലരും നങ്ങേലിയമ്മയുടെ സഹായം ആവശ്യപ്പെട്ടു. ഏപ്പോഴും ഈറ്റുപുരയി ലേക്കു പോകാന്‍ തയ്യാറെടുത്തു കാത്തിതക്കും നങ്ങേലിയമ്മ. അറ്യുന്ന സ്ഥലത്തെങ്ങാനും പ്രസവമടു ത്തിട്ടുണ്ടെങ്കില്‍ പിന്നെ കുളിച്ചു വൃത്തിയായി ശുചിയായ വസ്ര്തം ധരിച്ചേ ആ വയറ്റാട്ടിയെ കാണാന്‍ കഴിയു. ആ പ്രവൃത്തിയില്‍ അവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. ഒടുവില്‍ അതും ഉണ്ടായി. തള്ളയ്ക്കോ പിള്ളയ്ക്കോ അപകടമുണ്ടായിട്ടല്ല, ജാതിമര്യാദയെ ലംഘിച്ചതിനാണ്‌ ആക്ഷേപമു ണ്ടായത്‌. വൈകുന്നേരം കുളിക്കാന്‍ തോട്ടുകടവില്‍ ചെന്നതാണ്‌. ചിറയില്‍ മാടത്തിന്റെ മുറ്റത്തു നീലി പപൂലക്കള്ളി നിലക്കുന്നു. “എന്താ നീലിയേ ചുമ്മാ നിലക്കുന്നെ? തിരുമയ്ക്ക്‌ ഇരുല്ലേ മാസം? അവളെളെന്ത്യേ? അറിയാ വുന്ന വയറ്റാട്ടിമാരെ വല്ലോരേം വിളിക്കണം, കെട്ടോ? കൊച്ചുപെണ്ണാ.” 314 “അവളു മാടത്തിനകത്തൊണ്ട്‌. ഏതാണ്ടു വല്ല്യായ്മയാ. പേറടുത്തെന്നാ തോന്നണെ. കണ്ണു മ്പെലേന്‍ പുലിമുട്ടേലെ മുത്തപെലക്കള്ളിയെ വിളിക്കാന്‍ പോയേക്കുവാ.” നങ്ങേലിയമ്മ മുഖവും കൈയും കാലും കഴുകി മാടത്തുങക്കലേക്കു ചെന്നു. കുറച്ചുനേരം മുറ്റത്തു നിന്നു. നീലിപ്പുലക്കുള്ളിക്കു ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മാടത്തിനുള്ള്രുനിന്നു തിരുമ ദിനസ്വരം പുറപ്പെടുവിക്കുന്നതു കേട്ടു. അവളുടെ കിടഞ്ഞുല്‍പ്രസവമാണ്‌. നങ്ങേലിയമ്മ അക ത്തേക്കു ചെന്നു. ചൂടുവെള്ളത്തില്‍ തുണി മുക്കി ഗര്‍ഭിണിയുടെ ദേഹമൊക്കെ തുടച്ചു വൃത്തിയാ ക്കി. അതിനുപോലും കൊള്ളാവുന്ന ഒരു തുണിയെടുക്കാന്‍ അവിടെയില്ലാഞ്ഞിട്ട തന്റെ തോര്‍ത്തു മുണ്ട ഉപയോഗിക്കേണ്ടിവന്നു. അപ്പോകേ്കു പിള്ളകൊള്ളാന്‍ മൂത്തപുലയി വന്നു. അവളെക്കൊണ്ട്‌ ഒന്നും ചെയ്യിക്കാതെ നങ്ങേലിയമ്മ തന്നെ എല്ലാം ചെയ്തു. പൊക്കിള്‍ക്കൊട്‌! മുറിക്കുകയും കുഞ്ഞിനെ കുളിപ്പിക്കുകയും എല്ലാം അവര്‍ ചെയ്തു. നീലിപ്പുലക്കള്ളി പറഞ്ഞും “ക്ടാത്തന്‍ ഭാഗ്യോ ള്േളോനാ. തമ്പുരാട്ട്ടെ കൈയിലേക്കാണല്ലോ പെറന്നത” “അവന്‍ ഭാഗ്ൃമുള്ളവനാ. ഇന്നു നല്ല നാളാ. ആയില്യം വലു, സമ്പാദൃക്കാരനാകും.” എല്ലാരും ചിരിച്ചു. കുളിക്കാന്‍പോയ അവരെ അന്വേഷിച്ചു വീട്ടില്‍നിന്ന്‌ ആളുവന്നു. അപ്പോളവര്‍ പേറ്റുപുരയി ലായിരുന്നു. വസനവനു മാനക്കേടു തോന്നി; ദേഷ്യംവന്നു. നങ്ങേലിയമ്മ തോട്ടിലിറങ്ങിക്കുളിച്ച ഉടുത്തതിന്റെ അറ്റംകൊണ്ടു തോര്‍ത്തി. വീട്ടില്‍ ചെന്ന പ്പോള്‍ അവിടെ എല്ലാവരും മുറുമുറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവരെ താങ്ങിപ്പറ യാന്‍ മക്കളില്ലല്ലോ. മക്കളുണ്ടെങ്ക്ിലോഃ അവരെ ചെറ്യതോത്‌ല്‍ ജലദോഷം ബാധിച്ചു. പെറ്റ പെണ്ണുങ്ങളെ വേതുവെള്ളം ഉണ്ടാക്കി നങ്ങേലിയമ്മതന്നെയാണു കുളിപ്പിക്കാറുള്ളത്‌. ഏതായാലും ആക്ഷേപം കേട്ടു. എന്നാല്‍ പിന്നെ മുഴുവനായ്‌ക്കൊള്ളട്ടെ. തിരുമയെ വേതുകുളിപ്പി ക്കാനും അവര്‍ തന്നെ പോയി. അപ്പോഴും ജലദോഷം മാറിയിരുന്നില്ല. മക്കൊലം. കലങ്ങിയ വെള്ള ത്തില്‍ മൂന്നുനാലു കുളി കൂടിയായപ്പോള്‍ നങ്ങേലിയമ്മ കടന്നുപോയി. കടുത്ത പനി. ചെയ്യുരുതാ ത്തതു ചെയ്തിട്ടാണെന്നു ചിലര്‍ പറഞ്ഞു. പലര്‍ക്കും അവരോടു വെറുപ്പുതോന്നി. അടുത്തയാളു കള്‍പോലും അവരുടെ സേവനം ഇഷ്ടപ്പെടാതെയായി. ചിലര്‍ ഡോക്ടര്‍മാരേയും മിഡ്വൈഫുമാ രേയും ആശ്രയിച്ചു. അറിവുള്ള ആളുകള്‍ നാട്ടുപതിച്ചിമാരെപ്പറ്റി ആക്ഷേപം പറഞ്ഞുതുടങ്ങി. തിരു മയുടെ പ്രസവത്തിനുശേഷം നങ്ങേലിയമ്മയുടെ മാന്യത മങ്ങി. ഉത്സാഹം മന്ദ്ച്ചു. അവരുടെ വീട്ടിലെ ഒരു സ്തീയുടെ പ്രസവം. നങ്ങേലിയമ്മയുണ്ടല്ലോ. മറ്റാരെയും വിളി ച്ചില്ല. നോവു തുടങ്ങിയിട്ടു കുറേനേരമായി. പിന്നെ നോവു നിന്നു. നങ്ങേലിയമ്മയ്ക്കൊരു തന്റേട ക്കുറവ്‌. അപ്പാത്തിക്കരിയെ വിളിക്കുന്നതാണു നല്ലതെന്ന്‌ അവര്‍ക്കു തോന്നി. വീണ്ടും നോവ്‌, 315 എന്നാലും ധൈരും വരുന്നില്ല. നങ്ങേലിയമ്മ പറഞ്ഞു: “വേറെ ആരെയെങ്കിലും വരുത്തണം. അപ്പാ ത്തിക്കരിയാകു്ടെ.” ഡാക്ടറും മിഡ്വൈഫും വന്നു. ഗര്‍ഭിണിയെ ആശുപ്രതിയിലേക്കു കൊണ്ടുപോയി. അതി നുമു൯പ്‌ ഡാക്ടര്‍ നാട്ടുപതിച്ചിമാരെ വേണ്ടതിലധികം കുറ്റംപറഞ്ഞു നങ്ങേലിയമ്മ നാണിച്ചു നാക്കു ടഞ്ഞു നിന്നു. ആശുപ്യതിയിരു ചെന്നിട്ടു താമസമുണ്ടായില്ല, കൂട്ടിയെ മുവച്ചുമുറിച്ചെടുത്തു തള്ള ജീവിച്ചുല്ലോ! എന്നാലും അവള്‍ക്കു പന വനു. അഞ്ചാറു ദിവസം കഴിഞ്ഞു. കഥയും തീര്‍ന്നു. നങ്ങേലിയമ്മ നടുങ്ങി. താനാണല്ലോ പറഞ്ഞത്‌ ഡാക്ടറെ വിളിക്കാന്‍. തനിക്കു തന്റേടം കുറഞ്ഞു. ഇനി വയ്യ. വല്ലവരും ചെന്നു വിളിച്ചാല്‍ അവര്‍ പറയും: “എനിക്കു വയസ്സും പ്രായോ ആയി. പച്ചുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ. നിങ്ങളുവേറെ വല്ലോരേം വിളിക്കിയവ." ഇങ്ങനെ അവര്‍ ആ തൊഴിലില്‍നന്നു വിരമിച്ചു. തന്റെ കൈയിലേക്കു പിറന്നുവീണ എല്ലാ വരും തന്റെ മക്കളാണെന്ന്‌ അവര്‍ക്കു തോന്നിയിരുന്നു. അവരെയൊക്കെ വാത്സല്യത്തോടെയും അധികാരത്തോടെയും വീക്ഷിച്ചുപോന്നു. പന മാറ്‌ ആരോഗ്യം വീണ്ടുകീട്ടിയശേഷം ആദ്യം കുളിക്കാന്‍ തോട്ടില്‍ ചെന്നപ്പോള്‍ അവര്‍ ചിറയില്‍ ചെന്നു തിരുമയുടെ കൂട്ടിയെ കണ്ടു. ഇവനെ ഞാ൯ തന്നെ തരുപത്തെട്ടുകെട്ടിക്കണ മെന്നു വിചാരിച്ചതാ. എന്താ ചെയ്ക, ദെണ്ണം പിടിച്ചുപോയിം” എന്നു പറഞ്ഞു. തോട്ടില്‍ ചെല്ലുമ്പോളൊക്കെ കുഞ്ഞാമനെ കാണാറുണ്ട്‌. അനുധഗഹിക്കാറുണ്ട്‌. “എന്റെ ഒടു വിലത്തെ മകനാണിവന്‍.” എന്നു ത്രമ്പാട്ടി പറയുമ്പോള്‍ തിരുമയുടെ മുഖം പ്രസന്നമാകാറുണ്ട്‌. ഒരു (പപസവത്തിനു പോയാല്‍ അവര്‍ക്കു കിട്ടുന്ന പ്രതിഫലം ഒരു പുടവയാണ്‌. ചിലപ്പോള്‍ രണ്ട്‌. അതുകൊണ്ട്‌ എപ്പോഴും വെളുപ്പിച്ച പടുവ ഉടുത്തുകൊണ്ടു നടക്കാനവര്‍ക്കു കഴിയുമായിരു ന്നു. മേല്‍മുണ്ടു ധരിക്കുന്ന കൂട്ടത്തിലായിരുന്നില്ല അമ്മൂമ്മ. “അവനു ജോല! കിട്ടിയിട്ടു എന്നോഭൊന്നു പറയാന്‍ തോന്നിയില്ലല്ലോ. എന്റെ കൈയില്‍ക്കൂടി ഭൂമിയിലേക്ക്‌ ഒടുവില്‍ വന്നവനാണ്‌ അവന്‍. തേവനെന്നോ പാപ്പനെന്നോ പേരിടാതെ രാമച്ച നെന്നു പേരിട്ടതു ഞാന്‍ പറഞ്ഞിട്ടാണ്‌. എന്നിട്ട എല്ലാവരും വിള്‌ക്കുന്നതു കേട്ടില്ലേ-കുഞ്ഞാമന്‍. കൂട്ടത്തില്‍ പഠിക്കുന്ന പിള്ളേരോട അവന്റെ പഠിത്തക്കാരും ഞാന്‍ അനമ്വേഷിക്കുമായിരുന്നു. ഒരി ക്കല്‍ അവന ഉടുത്തോണ്ടുപോകാന്‍ മുണ്ടില്ലാഞ്ഞിട്ട എന്റെ പുടക മുറിച്ചുകൊടുക്കുകയും ചെയ്തു. എന്നിട്ട അവനു തോന്നിയില്ലല്ലോ ജോലികിട്ട്യ കാര്യം ഒന്നു പറയാന്‍. പരീക്ഷയില്‍ ജയിച്ചതും അവന്‍ പറഞ്ഞല്ല അറിഞ്ഞത്‌. മുപ്പത്തെട്ടു മക്കളുണ്ട എനിക്കെന്നു ചുമ്മാ പറയാം. ആര്‍ക്കുമില്ല സ്നേഹം. ഒന്നും തരണ്ട; ബഹുമാനിക്കയും വേണ്ട. വല്ലപ്പഴും കണ്‍വെട്ടത്തൊന്നു വരുകയോ ഒന്നു ചിരിക്കുകയോ ചെയ്യരുതോ ഇവര്‍ക്ക്‌* എന്റെ കുറ്റമായിരിക്കും. കാണുമ്പോള്‍ ഞാന്‍ അധികാരം ഭാവിക്കും. ഗുണദോഷിക്കും. ശ്വസിക്കും. ഇതൊക്കെ ആര്‍ക്കാണിഷ്ടപ്പെടുക? പ്രായമായ ഏനി 316 ക്കുതന്നെ വല്ലോരും ഉപദേശിച്ചാല്‍ ഇഷ്ടപ്പെടാറില്ല. പിന്നെയാ കുട്ടികള്‍” രാമച്യ്ര൯ വരുമെന്നും സന്തോഷവാര്‍ത്ത തന്നെ കേള്‍പ്പിക്കുമെന്നും അവര്‍ക്കു വിശ്വാസമു ണ്ട്‌. അവന്‍ വരാന്‍ താമസിക്കുന്തോറും അവരുടെ ക്ഷമകേടു വര്‍ദ്ധിച്ചുവന്നു. വൈകുന്നേരമോയ പ്പോള്‍ അവനെ അങ്ങോട്ടുചെന്നു കണ്ട്‌ അനുമോദിക്കാമെന്നു കരുതി അമ്മുമ്മ പുറപ്പെട്ടു. “തിരുമേ, കുഞ്ഞാമനില്ലേടീ ഇവിടെ “അവന്‍ പടിക്കലേക്കു പോയിരിക്കുകാ. അവനു ജോലി കട്ടി. അക്കാരും അവിടെച്ചെന്നു പറയണ്ടെ? അവരുടെ ചെറേലല്ലേ കെടക്കുന്നത്‌?്‌ നങ്ങേലിയമ്മയുടെ കണ്ണു നിറഞ്ഞു. തീരുമ തുടര്‍ന്നു; “അവനു നാളെ കാലത്തേ ജോലിയില്‍ ചേരാന്‍ കോട്ടയത്തിനു പോകണം. അതിനു നാലഞ്ചു രൂപാ ചോദിക്കാന്‍ കൂടിയാ പടിക്കലേക്കു പോയത്‌.” താന്‍ ഇവളുടെ പഫേറ്റിനു വന്നതിന്‌ വലീയ ആക്ഷേപം പറഞ്ഞത്‌ ഇവരുടെ പടിക്കല്‍ക്കാരുത ന്നെയാ എന്നു നങ്ങേലിയമ്മ ഓര്‍ത്തു. കുറച്ചുനേരം അങ്ങുമിങ്ങും നോക്കിനിന്നിട്ട അമ്മുമ്മ പറഞ്ഞു; “നാളെ പോകാന്‍ കാശു തെകഞ്ഞില്ലെങ്കില്‍ അങ്ങോട്ടു വരാന്‍ പറ അവനോട്‌.” “എന്റെ അവസാനത്തെ മകനാ അവന്‍. എന്നുകൂടി അവര്‍ ഒച്ചയടക്കി പറഞ്ഞു. കുഞ്ഞാമയ നങ്ങേലിയമ്മുമ്മയെ കാണാന്‍ അന്നും അടുത്ത ദിവസങ്ങളിലും ഒരിക്കലും ചെന്നില്ല. എന്തിനെന്ന്‌ അവര്‍ക്കുതന്നെ അറിഞ്ഞുകൂടാത്ത ഒരു വേദന അവര്‍ അനുഭവിച്ചുകൊ ണ്ടിരുന്നു. അതു കുറഞ്ഞുകുറഞ്ഞ്‌: അവനോടും അവരുടെ മറ്റു മക്കളോടും ബന്ധുക്കളോടും ശ്രതു ക്കളോടും ഒരേ മനോഭാവം വന്നു ചേര്‍ന്നു. ഉദാസീനത. രാമച്രന്ദന്‌ ഉദ്യോഗം ലഭിച്ചിട്ട അഞ്ചുകൊല്ലം കഴിഞ്ഞു. അവന്‍ ഇപ്പോള്‍ നങ്ങേലിയമ്മുമ്മ യുടെ ആരുമല്ല. അപ്പോള്‍ അവര്‍ കേട്ടു, അവന്‍ കൂട്ടത്തില്‍ ജോലിചെയ്യുന്ന ഒരു നായര്‍പ്പെണ്ണ്നെ രജിസ്റ്റര്‍ വ്വാഹം കഴിച്ചെന്ന്‌. ആഹ്ലാദംകൊണ്ടു നങ്ങേലിയമ്മ ചീർത്തു. “അന്ന്‌ ആക്ഷേപം പറ ഞ്ഞവരൊക്കെ ഇപ്പോള്‍ എന്താ പറയുന്നതെന്നു കേള്‍ക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ വേച്ചു വേച്ച്‌ തിരുയുടെ മാടത്തിലേക്കു നടന്നു. അവിടെച്ചെന്ന്‌ അവളോടു പറഞ്ഞു; “ഞാന്‍ പറഞ്ഞി ല്ലേടി അവനു ഭാഗൃമുണ്ടെന്ന്‌. നീ നോക്കിക്കോ. ഒരു പറയും പുരയുമുണ്ടാക്കി അവനും ആ പെണ്ണും കൂടെ ഇവിടെ വന്നു താമസിക്കുന്നതു കണ്ടിട്ടേ ഞാന്‍ കണ്ണുടയ്ക്കൂ.” തിരിച്ചുപോകുമ്പോള്‍ അമ്മുമ്മ വിചാരിച്ചു-അവന്‍ വരുമോ? വരുകേല്ല. ഇനി വരാനിടയില്ല. തെരഞ്ഞെടുത്ത കഥകള്‍ (രണ്ടാംഭാഗം, കാരൂര്‍ നീലകണ്ഠപിള്ള, കോട്ടയം: സാഹ്തൃപ്ര വര്‍ത്തക സഹകരണസംഘം 317 അവിവാഹിത (ലളിതാംബിക അനര്‍ജേനം) ആ ചെറുപ്പക്കാരിയായ ലേഡിഡാക്ടര്‍ ജോലിയില്‍ പ്രവേശിച്ചുശേഷം ആദ്യമായി കിട്ടിയത്‌ ഒരു പ്രസവക്കേസാണ്‌. വേദന തുടങ്ങിയിട്ടു നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞ്‌, നിവൃത്തിയി ല്ലാത്ത ഘട്ടം വന്നപ്പോള്‍ നാട്ടിന്‍പുറങ്ങളിലെങ്ങോനിന്ന്‌ എടുത്തുകൊണ്ടുവന്ന നിര്‍ഭാഗ്ൃവതിയായ ഒരാദൃഗര്‍ഭീണി. അവള്‍ ഒരു ബാലികയോ, യൂുവത്യോ എന്നു തിീര്‍ച്ചുപറഞ്ഞുകൂടാ. മിക്കവാറും രണ്ടിനും മദ്ധ്യേയാണ്‌. വേദനകൊണ്ടു വാടിയ ആ സാധുവദനത്തില്‍-ക്ഷീണസുന്ദരമായ ദീനനോ ട്ടങ്ങളില്‍-മാതൃത്വത്തേക്കാള്‍ എത്രയോ അധികം ബാലൃഭാവമാണു സ്ഫുരിക്കുക. അസഹ്യമായ വേദനമൂലം പൊട്ട്പ്പുറപ്പെടുന്ന ഞരക്കം അമര്‍ത്തുവാ൯ അവള്‍ ആവതു ശ്രമിച്ചിരുന്നു. എന്നാലും കഴിഞ്ഞദിവസങ്ങളില്‍ ആ ശ്രമം ശരിയായി ഫലപ്പപെട്ടില്ലെന്നു കളതിന്‌ അവളുടെ വെളുത്ത കവിള്‍ത്ത ടങ്ങളില്‍ ചുവന്നുതടിച്ചുകാണുന്ന നാട്ടുപതിച്ചികളുടെ രറഖക്ഷതങ്ങള്‍ നല്ല സാക്ഷ്യം വഹിച്ചു. ഹാ! ഒരു (രാമീണപര്രസവശാല. അതിലെ ഡിക്ടെറ്റര്‍മാരായ വയറ്റാട്ടികള്‍. അവരുടെ ഇട യില്‍ അകപ്പെട്ടവര്‍ക്കു മാത്രമേ ആ ദുരിതം അറിഞ്ഞുകൂടൂ. (പ്രസവമെന്നാലെന്തെന്നോ, എങ്ങനെ യെന്നോ അറിഞ്ഞിട്ടില്ലാത്ത (അത്‌ അനുഭവിച്ചറിഞ്ഞുകൊള്ളുണമെന്നാണ്‌ വിധി) ഇവളെപ്പോലുള്ള ആദൃഗര്‍ഭിണികളാണെങ്കില്‍: പ്രത്യേകിച്ചും. യുവതിയായ ലേഡിഡാക്ടര്‍ അദുത്തുചെന്നു. അവര്‍ ഇത്തരം കേസുകളില്‍ അപൂര്‍വമായേ പോയിരുന്നുള്ളു. അതും പരിശിലനകാലത്തു പത്ഷ്കൃതരായ ചിലരുടെ വീടുകളില്‍ മാതം. ഡാക്ടറെ കണ്ടാലുടന്‍തന്നെ തന്റെ വേദന ശമിക്കുമെന്നും താന്‍ രക്ഷപ്പെടുമെന്നും വിശ്ചസിച്ചി രുന്ന ആ ബാലിക ദൈവസന്ന്ധിയിലെന്നപഫോലെ ഒന്നു കൂപ്പി. അവളുടെ ആശയും വിശ്വാസവും അനേകായിരം വാക്കുകളില്‍ക്കൂടുതല്‍, ആ തളര്‍ന്ന തൊഴുകയ്യു വെളിപ്പെടുത്തി. ആ ഡാക്ടര്‍ക്കാകട്ടെ കഷഭാനുഭവങ്ങള്‍കണ്ടു കരള്‍ തഴസിച്ചിട്ടില്ലായിരുന്നു. എന്തായാലും അവരും ഒരു സ്ര്രീയാണല്ലോ. അവര്‍ക്ക്‌ അവളെയെങ്കിലും രക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ടായിരു ന്നു. എന്നാലും സമയം വളരെ വളരെ കടന്നുപോയി. ജനനത്തിന്റെ മേരു മരണം പിടിയുറപ്പിച്ചു പോയി. “അമ്മേ എന്നെ ഒന്നു കെടത്താമോ?... ശ്വാസം നേരെവിട്ട-ഒന്നു നേരെ നിവര്‍ന്ന്‌...” “കിടക്കാമല്ലോ കൂട്ടീ, ഇപ്പോള്‍ ഞാന്‍ കീടത്തിത്തരാം. യാതൊരു തകരാറുമില്ല. ഡാക്ടര്‍ സമാധാനപ്പെടുത്തി. ഒരു വലിയ ശസ്രത്രകരിയയ്ക്കുശേഷം അവര്‍ കുട്ടിയെ എടുത്തുമാറ്റി-ആ കുംഭീപാകനരക ത്തില്‍നിന്ന്‌ അതിന്റെ ജീവനു മോചനം ലഭിച്ചിട്ടു മൂന്നുനാലു ദിവസം കഴിഞ്ഞിരുന്നു. 318 പ്രസ വംകഴിഞ്ഞ്‌ അമ്മ കുഞ്ഞിനെപ്പറ്റി ശശദ്ധിച്ചുതേയില്ലു. അതെങ്ങനേയും പോകട്ടെ. അവള്‍ക്ക്‌ അനപേക്ഷിതമായ ഈ ഭാരം ഇറക്കി ഒന്നു വിരമിച്ചാല്‍ മതിയായിരുന്നു. നഴ്സൂകള്‍ വിരിച്ചുകൊടുത്ത ശയ്യയില്‍ കിടന്ന്‌ അവളുറങ്ങി-ഇനി ഉണരാത്തവണ്ണം അആരത സുഖമായിട്ട്‌. ബന്ധുക്കള്‍ അലച്ചുവിളിച്ചു ത്ര്കെ പോയി. ആശുപ്രതി ജീവിതത്തില്‍ നിരന്തരം നടക്കുന്ന സാധാരണ സംഭവങ്ങളില്‍ ഒന്നായി! അതും കഴിഞ്ഞുകൂടി. എന്നാല്‍ നമ്മുടെ നവയുവതിയായ ലേഡിഡാക്ടറുടെ ഫൃദയത്തില്‍മായ്രം ഈ ആദ്ൃസം ഭവം ഗാഡമായി പതിഞ്ഞു. വീട്ടില്‍ വന്നതിനുശേഷവും ഏതാനും ദിവസത്തേക്ക്‌ അവര്‍ ഇതു തന്നെ വിചാരിച്ചുകൊണ്ടിരുന്നു. കമാരകോമളമായ മുഖം, നിഷ്കടപമായ ദീനനോട്ടങ്ങള്‍. “അമ്മേ! രക്ഷിക്കണേ” എന്നുള്ള അര്‍ത്ഥന. ഹാ കഷ്ടം? തനിക്കവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. അഥവാ ഈ ന്ലയിലെത്തിയാല്‍ ഈശ്ചരനുകൂടെയും അതിനു ശക്തി കാണുകയില്ല. ബാല്യവിവാഹം-അതിരനിന്നുദിക്കുന്ന ഈദൃശദൂരന്തങ്ങള്‍.-പുരതിമാരെപ്പറ്റി! പിതാക്കള്‍ക്കുള്ള അനാസ്ഥ-ഭര്‍ത്താവിന്റെ സ്വാര്‍ത്ഥം-ഇവയ്ക്കിടയില്‍ സ്ത്രീയുടെ അന്ധമായ ആത്മത്മാഗം-ഇങ്ങനെ നമ്മുടെ നാട്ടില്‍ നടപ്പുള്ള അനേകമനേകം അനാചാരങ്ങള്‍ അവരുടെ ചിന്തയില്‍ കടന്നുകൂടി. എന്തിനായിട്ടാണ്‌ സ്ര്തീകൾ ഈ നരകാനുഭൂതികള്‍ക്കെല്ലാം വിധേയരാകുന്നത്‌? പുരുഷനെ കൂടാതെ അവള്‍ക്കു ജീവിക്കുവാന്‍ പാടില്ലേ? അവനുയവേണ്ടി-അവന്റെ സുഖസാകര്ൃങ്ങള്‍ക്കുവേ ണ്ടിമാത്രം-ഓരോ സ്രതീജീവിതവും ഉഴിഞ്ഞിടണമെന്നോ? അവര്‍ ആത്മത്യാഗം ചെയ്തു. ഇല്ല. ഞാന്‍ ഈ കുരുക്കില്‍ അകപ്പെടുകയില്ല. നിശ്ചയം. വിവാഹമെന്ന പേരില്‍ ഇങ്ങനെ വേദനാത്മകമായ ഒരു ജിവിതം വരിക്കാന്‍ ഞാന്‍ തയ്യാറില്ല. അവര്‍ സ്വയം ശപഥംചെയ്തു. പുരുഷനുമായുള്ള കൂട്ടേര്‍പ്പാടില്‍ ലാഭനഷ്ടങ്ങള്‍ വീതിക്കുന്നത്‌, ലാഭംമുഴുവന്‍ ഒരാള്‍ക്കും ചേതം മറ്റൊരാള്‍ക്കും ആണെന്ന്‌ അവര്‍ കണ്ടു. അആര്ത പക്ഷപാതപരമായ ഒരു ലോകത്തില്‍ അങ്ങ നെയൊരു ബന്ധത്തിനേ പോകാത്തതാണല്ലോ നല്ലത്‌. ആ ഡാക്ടര്‍ മുഴുവന്‍ സമയവും ആശുപ്രതിയില്‍ത്തന്നെ വിനിയോഗിച്ചു. പുരുഷപ്രേരിര മായ കഷടരതകളുടെ നിവാരണംതേടി വരുന്ന സ്തീകളെ രക്ഷിച്ചും ശുശ്രൂഷിച്ചും തന്നെ. ഓരോ സംഭവവും എന്തൊരു ദൂര്‍ഭരമായ ക്ലേശമാണ്‌. അവിടെ വരുന്ന ഓരോ ഗര്‍ഭിണികളോടും അവര്‍ ഉപദേശിക്കും: “ഇനി പ്രസവിക്കരുത്‌, കേട്ടോ? എന്തിനായി ആരോഗ്യവും യവനവും സ്വയം നശിപ്പിക്കുന്നു 319 [ വത്സരങ്ങളോഭൊത്തു വയസ്സുകള്‍ കുറെ കടന്നുപോയി. നമ്മുടെ ലേഡിഡാക്ടര്‍ ഇപ്പോഴും അവിവാഹ്തയാണ്‌. അവരുടെ പ്രശസ്തമായ സേവനം, പേരും പെരുമയും മാതമല്ല, സ്ഥാനവും ശമ്പളവും കൂട്ടിക്കൊടുത്തു. അതേ, അവരിപ്പോള്‍ ആ മഹിളാസ്പ്രതിയിലെ മേലദ്ധൃക്ഷയാണ്‌-മി സ്സ്റ്യമ്മ. പ്രരഡാമായ ഈ പ്രായത്തിലും കായകാന്തി കുറവില്ലെന്നതിനു വിവാഹാര്‍ത്ഥികളുടെ സംഖ്യ സാക്ഷ്യം വഹിച്ചു. ഒരു വ്രശുതനായ പ്രഫസര്‍ പലനാള്‍ ഉത്തരം കാത്തു ന്ഷഫലം മടങ്ങി. അസിസ്റ്റന്റ്‌ സര്‍ജ്ജ ന്മാരില്‍ ഒന്നുരണ്ടു യുവാക്കള്‍ അതിനുവേണ്ടി തീഡ്രമായ (ശ്രമിച്ചതാണ്‌. ധനികനായ ഒരു പൊരു നേതാവും ആശിച്ചു. പക്ഷേ ആരുടെ മുമ്തിലും ആ പടിവാതില്‍ തുറന്നില്ല. ആര്‍ക്കും പ്രവേശനമി BL പിന്നെപ്പിന്നെ ആരും മുട്ടാതെയുമായി. അങ്ങനെ മിസ്സീയമ്മ ശരിയായൊരു മിസ്തീയമ്മയായി ജീവി ച്ചുപോന്നു. ആസ്പ്രതിജോലിയില്‍നിന്നു വജ്ജൂപ്പോഴുമൊന്നു വിരമിക്കുന്ന അവര്‍ക്കു സ്വഗൃഹം ആകര്‍ഷ ണീയമായിരുന്നില്ല. ഒരു വൃദ്ധയായ പാച്കി. അതിനൊത്ത പരിചാരകന്‍. വണ്ടിക്കാരന്‍ പയ്യന്‍. മനുഷ്ൃജിവികള്‍ ജ്രതയുംകൊണ്ടുതീര്‍ന്നു. അനലംകൃതമായ ഒരു വലിയ മുറി. നടുക്ക്‌ ഒരു ചെറിയ മേശയും രണ്ടു കസേരകളും. നേരേ മുകളില്‍ ഒരു വ്ൃദ്ധയുടെ-അമ്മയുടേതാവാം-ഛായാപടം. ഒരു ലേഡിഡാക്ടറുടെ സകലഗാംഭീരയവും ആ വീടിനും ഉണ്ട്‌. മേശപ്പുറത്ത്‌ ഏതാനും പുസ്തകങ്ങള്‍- അധികവും വൈദൃസംബന്ധമായവ-ച്തറിക്കിടപ്പുണ്ട്‌. ഒരു വ്യവസ്ഥയില്ലായ്മ, അഥവാ ശ്രദ്ധയി ല്ായ്മ, എല്ലാത്തിലും തെളിഞ്ഞുകാണാം. അപൂര്‍വം ചില സഫഹ്പ്രവര്‍ത്തകരല്ലാതെ ആരും ആ മുറിക്കുകം കണ്ടിരുന്തില്ല. ആസ്പ്രതിയിലെ ശ്രമാവഫമായ ജോലിത്തിരക്കുകള്‍ക്കുശേഷം ഒരുച്ചയ്ക്ക്‌ അവര്‍ സ്വകഠ രൃമുറിയില്‍ വിശരമിക്കുകയായിരുന്നു. പെട്ടെന്ന്‌ ഒരു നഴ്സ്‌ കേറിവന്നു പറഞ്ഞു. “ആ സുഖക്കേടുകാരി മിസ്ലിയെ ഒന്നു കാണണമെന്നു വാശിപിടിക്കുന്നു. എന്തുവേണം" “ഏതു സുഖക്കേടുകാരിറ്‌ അവര്‍ ചോദിച്ചു. “ര്പസവശേഷം പനിയായി കിടക്കുന്ന അവള്‍. ആ ചെറുപ്പക്കാരി.” “ഓഹോ, അവള്‍ കുറെ സംശയാസ്പദമായ സ്ഥിതിയിലാണ്‌. ആട്ടെ. ഞാന്‍ വരാം" അവര്‍ എഴുന്നേറ്റു. രോഗീണി അവരെത്തന്നെ കാത്തുകിടക്കയായിരുന്നു. ഏറെത്താമസിച്ചാല്‍ തനിക്കു പറയാനുള്ളതു മുഴുവന്‍ പറയാന്‍ സാധിക്കുയില്ലയോ എന്ന ഭീതി! അവളുടെ മുഖത്തു നിഴലിച്ചു. 3240 “അമ്മേ! എന്റെ അമ്മേ ഞാനിനി ജീവിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വേണമെന്തുമില്ല. എന്നാല്‍ ഈ കുഞ്ഞിനെ - ഈ പൊന്നുംകൊടത്തിനെ (അടുത്ത തൊട്ടിലില്‍ കിടന്ന്‌ ആനന്ദ സ്വപനം കാണുന്ന പിഞ്ചുപൈതലിനെ അവള്‍ ചുണ്ടിക്കാട്ടി; ഇതിനെ അനാഥമാക്കി വിട്ടുപോകാ നുള്ള വ്യസനം.” അവളുടെ കണ്ഠം ഗദ്ഗദത്താല്‍ തടഞ്ഞു. ഡാക്ടര്‍ അലിവോടെ ചോദിച്ചു: “നിങ്ങള്‍ക്ക്‌ ആരുമില്ലേ ബന്ധുക്കളായി?” ഉണ്ട്‌, ധാരാളമുണ്ട്‌. എന്നാര അവര്‍ ഈ കുഞ്ഞിന്റെ ബന്ധുക്കളല്ല; ആയിരിക്കയുമില്ല. അതൊരു കഷ്ടമായ കഥയാണമ്മേ. അദ്ദേഹം ഒരു വിജാതീയന്‍. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു; സ്നേഹി ച്ചു. ഞാനദ്ദേഹത്തോടൊപ്പം ഒളിച്ചോടി. എന്നാല്‍ സനേഹംകൊണ്ടുമാര്രം ജീവിക്കുമോ? ജീവി ക്കാനുള്ള വക തേടി അദ്ദേഹം മരണരംഗത്തേക്കു പോയി-അതേ, വാര്‍സര്‍വ്വീസില്‍. ഒന്‍പതുമാസ മായി ഒരെഴുത്തുപോലുമില്ല. ഒരു ചെറിയ തുക അയച്ചു കിട്ടിയതുകൊണ്ടു ഞാന്‍ കഴിഞ്ഞുപോ ന്നു... ഇന്നിതാ ഇവിടെ...” അവളുടെ തൊണ്ട വീണ്ടും ഇടറി: “എനിക്കു ഗര്‍്ഭമുള്ളതുപോലും അദ്ദേഹം അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, അദ്ദേഹവും ഇപ്പോള്‍... അങ്ങനെയാണെങ്കില്‍, എന്റെ അമ്മേ ഈ പിഞ്ചുപൈതലിന്‌ ആരുണ്ട്‌, ഇവനെ രക്ഷിക്കുവാന്‍... ലേഡിഡാക്ടര്‍ ഒന്നും മ്ണ്ടിയില്ല! പ്രാരാബ്ധശൂന്യമായ തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ഭാരം വലിച്ചുവെയ്ക്കാന്‍ വാസ്തവത്തിലവര്‍ ഇഷ്ടപ്പെട്ട്രുന്നില്ല. ആ നിര്‍വ്വികാരമായ നില കണ്ടു രോഗിണി അതിദയനീയസ്വരത്തില്‍ തുടര്‍ന്നു: “അദ്ദേഹം ഒരുപക്ഷേ ജീവിച്ചിരിക്കാം; മരിച്ചെന്നുംവരാം. ജീവിച്ചിരീപ്പുണ്ടെങ്കില്‍ നിശ്ചയമായും തിരിച്ചുവരികയും ഈ കുഞ്ഞിനെ ജീവസര്‍വുന്ധമായി സ്വീകരിക്കുകയും ചെയ്യും. മത്ച്ചെങ്കിലോ?... എന്നാലും അമ്മേ, അവനെ തൊണ്ട വരണ്ടു മരിപ്പിക്കരുതേ! അനാഥ ശവമാക്കരുത്വേ്‌ മരണയാതനയോടെ അവള്‍ വീണ്ടും ഇരുന്നു... “അമ്മേ അവനെ സ്ധ്കരിച്ചോ?... ഏനിക്കു സമാധാനമായി മരിക്കാമോ?... അയ്യോ... ഉവ്വ്‌ ന്നു പറയണേ!” “൭൮൮.” ന്വീകരിച്ചു. ആസന്നമരണയായ അവളുടെ ആശ്ധാസത്തിനുയവേണ്ടി മായതം അവര്‍ പറഞ്ഞു: “ഞാന്‍ അതിനെ രക്ഷിക്കാം.” “കരുണാനിധിയായ ദൈവമേ: എനിക്കിനി സമാധാനമായി മരിക്കാം. എന്റെ കുഞ്ഞു മരിക്ക യില്ല. അവന അമ്മയുണ്ട്‌.” ആയ എടുത്തുകാണിച്ചു കുഞ്ഞിനെ അവസാനമായി അവള്‍ ചുംബിച്ചു. അവളുടെ ജീവിതം മുഴുവന്‍ ആ ചുംബനത്തിലൊതുങ്ങി. 321 114 സൂക്ഷിക്കാനായി കിട്ടിയ ശ്ശുവിനെ അവര്‍ സ്വഗൃഹത്തില്‍ കൊണ്ടുപോയി,. വൃദ്ധപരിചാ രിക പുഞ്ചിര്യോടെ ചോദ്ച്ചു. “അല്ലാ, ഞങ്ങളാരുമറിയാതെ കൊച്ചുമ്മയ്ക്കൊരു കുഞ്ഞുമുണ്ടായോ?” “എര്ര കുട്ടികള്‍-എത്ര എത്ര കുട്ടികള്‍--ഇങ്ങനെ എന്ദേതായുണ്ട്‌.” അവര്‍ പറഞ്ഞു. “പിന്നെ ഇതിനെ കുറേനാള്‍ രക്ഷിക്കേണ്ടതായുണ്ട്‌. നിങ്ങളുടെ അലട്ടലും തീര്‍ന്നല്ലോ.” കുഞ്ഞിനെ വളര്‍ത്താനായി പ്രതേക ശമ്പളത്തിരു ഒരായയെ അവര്‍ നിയമിച്ചു. മുലക്കുപ്പി, പാല്‍പ്പൊടി, തൊട്ടില്‍-എന്നുവേണ്ട ആ ഗൃഹം പരിഷ്കൃതരിതിയിലുള്ള ഒരു ശിശുസംരക്ഷണശാ ലയായി മാറി. ആദ്യമൊക്കെ കുട്ടിയുടെ ആരോഗൃസ്ഥിതികള്‍ അസേഷിക്കയല്ലാതെ അവനെ എടു ക്കയോ ഓമനിക്കയോ അവര്‍ ചെയ്തിരുന്നില്ല. ആ അനാഥശിശു ക്രമേണ വളര്‍ന്നു. ച്രിച്ചുകളി ച്ചു. കമിഴ്ന്നു നീന്തി. പിച്ച നടന്നുതുടങ്ങി. നമ്മുടെ ഗംഭീരമായ ലേഡിഡാക്ടരുടെ മനസ്സിലും അതോ ടൊപ്പം എന്തോ വാത്സല്ൃയബോധം മുളച്ചു, തഴച്ചു മൊട്ടിട്ടു നിറഞ്ഞു. അതിനി പറിച്ചു മാറ്റുവാന്‍ വയ്യാത്തവണ്ണമായിരിക്കുന്നു. അരയില്‍ പൊന്നരഞ്ഞാണം. കഴുത്തില്‍ മണിമാല; കാലില്‍ തങ്കച്ചി ലമ്പ. ഒരനൃശിശുവിനെ ഇതെല്ലാം അണിയിക്കാന്‍ തോന്നിയത്‌ എന്തിനോ എന്തോ? ആസ്പ്രതി യില്‍ പോകാനായി പുറമേയിറങ്ങുമ്പോള്‍ അവ൯ ഓടിച്ചെന്നു കെട്ടിപ്പിടിക്കും. “അമ്മേ ഞാനുടെവരുന്ന അമ്മേടേ കൂടെ.” “അമ്മേ അമ്മേ” എന്ന വിളി. കര്‍ണ്ണമധുരമായ വിളി! അവനെ അങ്ങനെ വിളിക്കാന്‍ ആരാണു പഠിപ്പിച്ചത്‌. ആരുമല്ല. ഏങ്കിലും അവന്‍ വിളിച്ചുതുടങ്ങി. അവര്‍ വിളിയും കേട്ടു. എന്തൊരു നവമായ ആനന്മമാണതില്‍. “ഓമനേ ബേബീ?” അവര്‍ വാത്സലൃപൂര്‍വും സമാധാനിപ്പിക്കും. “അമ്മ വൈകിട്ടു സവാരി പോവുയ്ോള്‍ കൊണ്ടുപോവാം. ഇപ്പോള്‍ രാമനോടുകൂടെ കളിക്കൂ...” ആ ഓാമനമുഖത്ത്‌ ഉമ്മവെച്ചിട്ടു തനിച്ചിറങ്ങുയ്പോഴും അവര്‍ മൂന്നുനാലു പ്രാവശ്യം തിരി ഞ്ഞുനോക്കും. അരുമക്കണ്ണുകളില്‍ കണ്ണീരുണ്ടോയെന്ന്‌; മൃദുലകപോലങ്ങളില്‍ വിളര്‍പ്പുണ്ടോയെ ന്ന്‌... ജീവിരത്തില്‍ അനനുഭൂതമായ ഒരാനന്മാനൂഭൂതിയെ ആ ശിശു അവര്‍ക്കു ദാനം ചെയ്തു. എന്നാല്‍ സുഖത്തിന്റെ കൂട്ടുകാരനാണല്ലോ ദുഃഖവും. അവര്‍ കൈകോര്‍ത്തേ നടക്കയുള്ളു. ബേബിക്ക്‌ ഒരു ചെറിയ പനി വന്നാല്‍ മതി. മിസ്സ്യമ്മയുടെ പരിര്രമം-അന്നവര്‍ ആസ്പ്രതിയില്‍ പോകയില്ല. പോയാലും പെട്ടെന്നു തിരിയെ വരും; കൂടെക്കൂടെ ഡോക്ടര്‍മാര്‍ക്കും മരുന്നിനും ആള യയ്ക്കും. അതിപ്രശസ്തയായ ഒരു ഡാക്ടരാണെങ്കിലും ബേബിയുടെ കാര്യത്തില്‍ മായ്രം അവര്‍ക്കു തന്റെ പഠിപ്പില്‍ ആത്മവിശ്ചാസമില്ല. 322 അങ്ങനെ ആ കൂട്ടി ആദയമായി അവരുടെ ജീവിതത്തെ മൃഹസീമയിലേക്കു പിടിച്ചുവലിച്ചു. ആ പ്രാഡകനൃകയായ ശാസ്ര്രവിദഗ്ധയുടെ ഹൃദയത്തെ ഈ പിഞ്ചുപൈതല്‍ ആക്രമിച്ചു കിടെ ക്കിയതെങ്ങനെയാണ്‌? അഥവാ, എല്ലാ സ്രരീഹൃദയങ്ങളിലുമുണ്ടല്ലേം മാതൃത്വം. അവസരം കിട്ടി യാലതു താനറിയാതെ വികസിക്കുന്നു. ബാലാരുണരശ്മിയേറ്റ താമരമൊട്ടുപോലെ. ഇപ്പോള്‍ അവര്‍, പ്രസവിക്കരുതെന്ന്‌ ഒരു സ്രതീകളോടും പറയാറില്ല. ഒരു മഹാവേദനയില്‍നി ന്നുദിച്ചു ആനന്ദമാണ്‌ ബേബിയെങ്കില്‍ എല്ലാ സ്ര്രീകളും അതു കൊതിക്കില്ലേ... ആ അമ്മയുടെയും മകന്റേയും ഇടയ്ക്ക്‌ യാതൊരപച്ഛ്കകളും ഉണ്ടാകാതെ വത്സരങ്ങള്‍ അഞ്ചാറുകഴിഞ്ഞു. ബേബി ഒരനൃശിശുവെന്ന വസ്തുതയെ അവര്‍ വിസ്മരിച്ചു. അവന്‍ പൂര്‍ണ്ണ മായും തന്ദേതന്നെ-മറ്റവകാശികളില്ലു. ഒരു രാഡ്ലെ മീസ്സിയമ്മ വീട്ടിലിരുന്ന്‌ ഏന്തോ ധൂതിപെട്ടു തുന്നുകയായിരുന്നു. ബേബിയെ ഇന്നു സ്‌കൂളില്‍ കൊണ്ടുപോകണം. അതിനായി ഒരു ചെറിയ കാര്‍ വാങ്ങിയിട്ടുണ്ട. സ്വന്തം കൈകൊണ്ടു തയ്ച്ച ഉടുപ്പിട്ടു താന്‍തന്നെ അവനെ കൊണ്ടുപോകും. അതിനുവേണ്ടിത്തന്നെ അവര്‍ ഈയിടെ തൂസനല്‍ അഭൃസിക്കയായിരുന്നു. പെട്ടെന്നു പരിചാരിക കടന്നുവന്നു പറഞ്ഞു: “അമ്മയെ അന്വേഷിച്ച്‌ ആരോ അപ്പുറത്തു വന്നിരിക്കുന്നു.” “ആസ്പ്രതിയില്‍ച്ചെന്ന്‌ അസിസ്റ്റന്റിനോടു പറയാന്‍ പറയൂ. എനിക്കിപ്പോള്‍ അത്ര സുഖ മില്ല. അവള്‍ പോയിട്ടു തിരിച്ചുവന്നു. “ഇത്‌ ആസ്പ്രതിക്കാര്യമൊന്നുമല്ല, വേറെ എന്തോ രഹസ്യമാണര്‍്രേ.” ഹന്ധ്യമോഴ്‌ മിസ്തരീയമ്മ താനറിയാതെ ഒന്നു ഞെട്ട്‌. ഈ നതൃകനൃകയായ തന്നോടെന്തു രഹസ്ധയം? ആശങ്കയോടും പര്രഭമത്തോടും അവര്‍ പുറത്തേക്കു വന്നു. അവിടെ ഒരു മാന്യനായ സന്ദര്‍ശ കന്‍൯--ഒരു പട്ടാള ഉദ്യോഗസ്ഥന്റെ ഛായ തോന്നും-നില്‍ക്കുന്നുണ്ടായിരുന്നു. ദീര്‍ഘദീര്‍്ഘമായ ജീവി തയാതനകളുടെയും സമര്രവണങ്ങളുടെയും വടുക്കെട്ടി മുരടിച്ച ആ മുഖത്ത തനിക്കേറ്റവും പരിചി തമായ ഒരു ഛായയുടെ ഛായ... അജ്ഞാതമായ ഒരു ഭയത്താല്‍ മീസ്തിയമ്മ വീണ്ടും നടുങ്ങി. ആ കുഴപ്പത്തില്‍ അതിഥിയാ രെന്നു ചോദിക്കാന്‍പോലും അവര്‍ മറന്നു. അയാളും എന്താണു പറയേണ്ടതെന്നറിയാതെ മൂക നായി നിലക്കയായിരുന്നു. “ഡോക്ടര്‍, ഞാന്‍ നിങ്ങള്‍ക്ക്‌ അപരിചിതനായ ഒരു പര്ച്തനാണ്‌.” അതൃന്തം വിഷാദാത്മകമായ സ്വരത്തില്‍ അയാള്‍ ആരംഭിച്ചു: “യുദ്ധരംഗത്തും തടങ്കല്‍പ്പാ ഉയത്ത്ലും ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം മുഴുവന്‍ ഞാന്‍ ഏതു രൂപം ധ്യാനിച്ചു കഴിച്ചുവോ-ആരെ 324 ക്കാണാനുള്ള അത്യാകാംക്ഷയാല്‍ ഈ ദൂരമൊക്കെ ഒളിച്ചോടി കഷടപ്പെട്ടുവോ-ആ ആള്‍ എനിക്കു നഷ്ടപ്പെട്ടിതിക്കുന്നു. എന്നിട്ടും ഞാന്‍ ജീവിക്കുന്നു-മരണരംഗത്തേക്കു പോയ ഞാന്‍ ജീവിക്കുന്നു അവശ... ഒരു നെടിയ നിശ്വാസം അയാളെ തടഞ്ഞു. അവരും മിണ്ടിയില്ല... “എന്നാല്‍ ഡോക്ടര്‌ അയാള്‍ വികാരാവേശത്തോടെ തുടര്‍ന്നു. “അവിടുത്തെ കരുണയ്ക്കു ഞാന്‍ എന്നും കടപ്പെട്ടവനാണ്‌. അ മഹാനഷ്ടത്തില്‍നിന്നെനിക്കു ലഭിച്ച നിധി എവിടെ? -അവന്‍... എന്റെ മക൯...!" “നിങ്ങളുടെ മകനോ... എനിക്കൊന്നും മനസ്സിലാവുന്നില്ല.' അവള്‍ വിറയലോടെ ചോദിച്ചു. “അതേ, എന്റെ മകന്‍-ഞങ്ങളുടെ മകന്‍. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ ആസ്പ്രതിയില്‍ കിടന്നു മരിച്ചു ഒരനാഥ ഗര്‍ഭിണിയുടെ മകന്‍൯-അവനെ ഒന്നു വിളിക്കണേ! അതെന്റെ കുട്ടിയാണ്‌.” “അതിനു തെളിവ്‌ ദീനവും ഗംഭീരവുമായ സ്വരത്തിലവര്‍ ചോദിച്ചു. “ഒരു പിതാവെന്നു പറയുന്നവനെ തേടിനട ക്കയല്ലായിരുന്നു എന്റെ കൂട്ടി.” “അതു ശരി... തെളിവ്‌. സ്യായമായ തെളിവ്‌, ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂള്‍ രജിസ്റ്റര്‍-ഞങ്ങ ളുടെ വിവാഹ രജിസ്റര്‍. ഞാനുള്‍ക്കൊണ്ടിരുന്ന സൈനൃനിരയിലെ രജ്ജീസ്ണര്‍-പിന്നെ അവള്‍ മരിച്ചു എന്നുള്ള ആസ്പ്രതി രജിസ്റ്റര്‍. മാന്യ ഞാന്‍ വാദത്തിനു വന്നവനല്ല. സകലവും നഷ്ടപ്പെടുത്തി ക്ഷിട്ടിയ ഒരു ന്ധിയെ-ആശ്ചാസത്തെ തേടി-ഇരന്നു-വന്ന ഒരു ഭിക്ഷുവാണു ഞാന്‍... ഇനിയും ശ൪ യായ തെളിവ്‌. എന്റെ മകനെ വിളിക്കണേ നോക്കിയാല്‍ മതി.” വീണ്ടും, “എന്റെ മകന്‍! എന്റെ മകന" മിസ്സ്യമ്മ നിശ്ശബ്ദം തലതാഴ്ത്തി. അപ്പോള്‍ താന്‍ തന്യേതെന്നു വിചാരിച്ച്‌ ഇ്രതനാള്‍ ലാളി ച്ചത്‌ ഒരനൃശിശുവിനെയാണെന്നോ?... “എന്റെ മകന്‍ എന്റെ മകന്‍!” ദൈവമേ! ബേബി തന്റെ മക നല്ലേ... ഏന്നാല്‍ പീന്നെ എന്തിനായി അവന്‍ തന്റെ പക്കല്‍ വന്നുചേര്‍ന്നു? “അമ്മേ ഉടുപ്പു തീര്‍ന്നോ, ഉടുപ്പ-നമുക്കു കാറില്‍ കേറാം. വരു അമ്മേ, വരൂ-" ഒരേ ശ്വാസത്തില്‍ ഒരായിരം വിളിയോടെ ബേബി ഓടിവന്നു കെട്ട്പ്പിടിച്ചു. നിശ്ചലയായി നിന്ന ആ അമ്മയ്ക്കാകട്ടെ മകനോട ഒരക്ഷരംപോലും മിണ്ടാന്‍ മൈര്യം വന്നില്ല. “വരൂ അമ്മേ വരു” അവന്‍ വാശിയോടെ പിടിച്ചുവലിച്ചു. “ഓമനേ: അച്ഛന്‍ കാറില്‍ കേറ്റാം. വരയ!” ആ അപരിചിതപിതാവ്‌ അരുമയോടെ അടുത്തുചെന്നു. ബേബി ഒഴിഞ്ഞുമാറി... “ഇയാളാരാ അമ്മേ?” “നീ തന്നെ ചോദിക്ക്‌.” അവര്‍ക്കു മറ്റൊന്നും പറവാന്‍ തോന്നിയില്ല. 324 “താനാരെടോ? എന്തിനു വന്നു ദുഷ്യന്തനെക്കണ്ട ഭരതകുമാരന്റെ നില്പും ഭാവവും. ഗൌരവക്കാരിയായ മ്സ്ത്യമ്മപോലും ഇതുകണ്ടു ചിരിച്ചുപോയി. ആ പിതാവിനു ബാഷ്പം നിയ്യര്രിക്കാന്‍ കഴിഞ്ഞില്ല... “ഞാനാരെന്നോ മകന്‌ ഞാനാരെന്ന്‌! അതു പറഞ്ഞുതരാനുള്ള ആള്‍ പോയ്പോയല്ലോ.” അതു നാടുമല്ലെന്നു മിസ്സിയമ്മയ്ക്കു ബോധ്യം വന്നു. ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷന്‍ കരയുക-ഒരു സൈനികോദ്യോഗസ്ഥന്‍ കണ്ണ്‌ര്‍ പൊഴിക്കുക-ലേഡിഡോക്ടര്‍ക്കും ജനത്തിലാദൃ മായി കണ്ണീര്‍ വന്നുപോയി. “മിസ്റ്റര്‍. ഞാന്‍ നിങ്ങളുടെ പേര്‍ ചോദിക്കുന്നില്ല. ദേശവും ചോദിക്കുന്നില്ല. ബേബി നിങ്ങ ളുടെ മകനാണെങ്കുല്‍ കൊണ്ടുപോകാം. അവനെ എന്നെ ഏലപിച്ചുതന്ന ആത്മാവിനു മുന്നില്‍ സതൃം ചെയ്തിട്ടു കൊണ്ടുപോകാം... എന്നാല്‍ അവന്റെ സമ്മതംകൂടാതെ കുട്ടിയെ ഒരിക്കലും എന്നില്‍നിനു പിരിക്കാന്‍ സാധിക്കയില്ല.” സഫലമായ ഒരു എതിര്‍ത്രുനത്തമെന്ന നിലയില്‍ അവര്‍ സമ്മതിച്ചു. “ബേബി വിളിച്ചാല്‍ വരു ന്നെങ്കില്‍ കൊണ്ടുപൊയ്ക്കോള്ളൂു.” അമ്മയുടെ ചേലാഞ്ചലത്തില്‍ ചുറ്റിപ്പിടിച്ച്‌ ഒരു ഭയപ്പെട്ട ഭാവത്തില്‍ അവന്‍ നില്ക്കയായിരു ന്നു. അയാള്‍ എന്തോ ആലോചിച്ചു. അതു കഴിഞ്ഞു പുറമെ ഇറങ്ങിപ്പോയി. അടുത്ത കടയില്‍ച്ചെന്ന്‌ അനേകം കളിസ്കമാനങ്ങള്‍, ബിസകറ്റുകള്‍, പ്രലോഭനീയങ്ങളായ പലതരം പാവകള്‍ എന്നിവ വാങ്ങി ക്കൊണ്ടു പെട്ടെന്നു തിരിച്ചുവന്നു. അവയുടെ മോടിപ്പകിട്ടില്‍ അയാഭള്ളോടുകൂടി ഒരു യാരതയ്ക്കു പോലും അവന്‍ സന്നദ്ധനായിക്കുഴിഞ്ഞു. അയാള്‍ സന്തുഷ്ടനായി വളരെ വളരെ നനിവാക്കുകള്‍ പറഞ്ഞു. ബേബിയെ കൂടക്കൂടെ കൊണ്ടുവരാമെന്നേറ്റു. തന്റെ മേല്‍വഡീിലാസമെഴുതിയ കവര്‍ മേശമേല്‍ വെച്ചു-പക്ഷേ, മിസ്സീയമ്മ ഒന്നും കണ്ടില്ല, കേട്ടുമില്ല. അവരുടെ ചിന്തകള്‍ വിദൂരമായ ശുനൃതയിലെഞ്ങോ ല്യാപതിക്കയായി രുന്നു. “അമ്മേ, അമ്മ കൂടെ വരുന്നോ? ഞങ്ങളുടെകൂടെ വരുന്നോ അമ്മേ? ഇല്ലെങ്കില്‍ വേണ്ട-ന മുക്കു പോകാം. അമ്മ കുറേ കഴിഞ്ഞുവരും... ആശുപ്രതി കഴിഞ്ഞ്‌.” ബേബി കൊഞ്ചിക്കൊഞ്ചി! വിടചോദിക്കയാണ്‌. അവര്‍ അവനെ തടഞ്ഞില്ല. വിളിച്ചില്ല, എടുത്ത്‌ ഒന്ന്‌ ഉമ്മവെച്ചുതുപോലുമില്ല. അഞ്ചുമ്നിറ്റു മുമ്പുവരെ ജീവിതസര്‍വ്ുസ്ധമായി കരുതിയിരുന്ന ബേബിയെ അന്യനൊരാശ എടുത്തുകൊണ്ടുപോ കുന്നത്‌, നിശ്ചലയായി-നിര്‍വ്വികാരയായി-നോക്കിനിന്നു. ബേബി തന്യേതല്ല. അവനും താനുമായി എന്തു ബന്ധം? എന്നാല്‍ അവന്‍ അവരുടേതല്ലെങ്കിലും അവര്‍ അവയ്യേതായിത്തീര്‍ന്ന കഥ ,പസവ ദേഷിണിയായ ആ മാതാവ മറന്നുപോയിരുന്നു. 325 വിവാവവിരോധിയായ ആ ലേഡിഡാക്ടറുടെ കണ്ണുകള്‍ തുറന്നു. ജ്രതമാര്രം അഭിമത്തവും കഷ്ടാനുഭവങ്ങളും സഹിച്ചിട്ടും ഒരു സ്ര്തീ വിവാഹത്തേയും പ്രസവത്തേയും സ്വയം വരിക്കുന്ന തെന്തിനെന്ന്‌ അവര്‍ അറിഞ്ഞു. മാതൃത്വം-മാതൃത്ധം-അതുപോലെ ആകര്‍ഷണീയമായി സ്ത്രീക്കു ലോകത്തില്‍ മറ്റെന്തുണ്ട്‌? ഓരോ സ്രത്ഹൃദയവും മാതൃത്ധന്ധീകരണത്തിനായി മാത്രം രയ്യാറാ ക്കപ്പെട്ടതാണ്‌. അതിനുദ്ദിഷ്ടമായ സര്‍വു സങ്കടങ്ങളും സന്തോഷപൂര്‍വം അവര്‍ സഹിക്കുന്നു. കിള ച്ചുപൂട്ടി കട്ടയുടദയ്ക്കുന്ന നെല്‍പ്പാടം സുന്ദരമായ കേദാരസന്തതികള്‍ക്കുവേണ്ട്‌ കാത്തിരിക്കുന്നതു പോലെ, പ്രസവാദിമഹാക്ടേശങ്ങളില്‍ മുഴുകുമ്പോഴും വനിതാഹൃദയം പുൂര്്രപാപ്തിക്കായി അക്ഷ മമായിരിക്കും. മിസ്സിയമ്മയ്ക്ക്‌ അന്നുറക്കും വന്നില്ല. യവനത്തിന്റെ ഈ അവസാനഷട്ടത്തില്‍ അവര്‍ ഒരു കുഞ്ഞിനെ കൊതിച്ചു. കഷ്ടം-ഒരു കൂട്ടിയില്ലാത്ത വീടും ജീവിതവും ശൂന്യമല്ലേ. രണ്ടുമൂന്നു ദിവ സത്തേക്കു തൊട്ടതെല്ലാം വലിച്ചെറ്ഞ്ഞും കുറ്റപ്പെടുത്തിയും ഒരു ര്രാന്തിയെപ്പോലെ അവര്‍ അവി ദെയൊക്കെ ചുറ്റിനടന്നു. ആസ്പ്രതിയിലെ രോഗികളും കുറെയൊക്കെ ഈ വിഷമം അനുഭവിക്കാ തീരുന്നില്ല. മിസ്സ്‌യമ്മയുടെ ദേഷദും കീഴ്ജീവനക്കാരെല്ലാം ഇപ്പോഴാണ്‌ കാണുന്നത്‌. അഞ്ചാറുദിവസത്തിനകം അഞ്ചാറുവയസ്സിന്റെ വത്യാസം വന്നുപോയി. ഇതാ ഇതു വൈകീ ടാണ്‌. ബേബി ഇപ്പോഴാണു കുളിക്കാറുള്ളത്‌. അതുകഴിഞ്ഞ്‌ ഉണ്ണും. എന്നിട്ടു രണ്ടുപേരുമായി സവാ തിക്കു പോകും. രാത്രി തന്റെ കൂടെ കിടന്നെങ്കില്‍ മാത്രമേ അവനുറക്കം വരാറുള്ളു. അവനിപ്പോള്‍ ഉണ്ണാറുണ്ടോ? ഉറങ്ങുമോ? തന്നെ വിളിച്ചു വാശിപിടിച്ചു കരയാറില്ലേ? ഈശ്ചരാ! അവനു വല്ല ദിനവും വന്നുകൂടിയിരിക്കുമോ? “അമ്മേ, അമ്മ കൂടെ വരുന്നോ, ഞങ്ങളുടെ കുടെ. അമ്മ കൂടെ വരുന്നോ” എന്ന വിളി കേട്ടു സ്വപ്നത്തില്‍ അവര്‍ പലതവണ ഞെട്ടിയുണര്‍ന്നിട്ടുണ്ട. മിസ്സിയമ്മയ്ക്കു മറ്റ ടുത്ത ബന്ധുക്കളില്ല. മാസംതോറുമുള്ള ശമ്പളത്തല്‍ ഒരു ചെറിയ തുക ചെലവിനെടുത്തിട്ടു ബാക്കി ബാങ്കിലിടുകയായിരുന്നു പതിവ്‌. അങ്ങനെ ആര്‍ക്കും ആശാര്‍ഹമായ ഒരു സമ്പാദ്യം അവര്‍ക്കു ണ്ടായിരുന്നു-ഒരു ലക്ഷം രൂപ-അതൊരു ചെറിയ തുകയല്ല. ബേബി, ഒരൊറ്റ കുട്ടക്കുവേണ്ടി അതു മുഴുവന്‍ പുല്ലുപോലെ വലിച്ചെറിയാന്‍ അവര്‍ക്കു മടിതോന്നിയില്ല... ആ പട്ടാളക്കാരന്റെ വീട്ടുനടയില്‍ ഒരു കാര്‍ വന്നുനിന്നപ്പോള്‍ വാസ്തവമായും അയാള്‍ അത്ഭു തപ്പെട്ടുപോയി. അയാളുടെ അറിവില്‍, തന്നെ അന്വേഷിച്ചു വരാനായി ആരും ഉണ്ടായിരുന്നില്ല. കാറില്‍നിന്നിറങ്ങിയ മിസ്ത്യമ്മ യാതൊരു മുഖവുരയും കൂടാതെ വിളിച്ചുപറഞ്ഞു; “ക്ഷമി ക്കണ! എനിക്കു ബേബിയെ തരണം-എന്റെ ജീവിതത്തിലുള്ള സകല സമ്പാദ്യങ്ങളും അത്നു വേണ്ടി തരാന്‍ തയ്യാവാണ്‌.” എന്നാല്‍ ആ പിതാവിന്‌ അതു മനസ്സിലായിരുന്നു. അയാളും ആ കുട്ടിയെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചു. ലേഡ്‌ഡാക്ടര്‍ ആകെക്കൂടി കുഴങ്ങി. ബേബിയെ കുടാതെ തനിക്കു ജീവിക്കാന്‍ സാധി 326 ക്കയില്ലെന്നു തന്നെ അവസാനം അവര്‍ കണ്ടുപിടിച്ചു. ആ സൈനികോങദ്യോഗസ്ഥന്റെയടുത്തുചെന്ന്‌ അതിവയ്നീതയായി അവര്‍ ചോദ്ച്ചു. “ഞാ൯കൂടി ഇവിടെ താമസിക്കട്ദെയോ? എന്റെ ജോലി രാജിവെച്ചു. ബേബിയെക്കൂടാതെ എനിക്കു ജീവിക്കാന്‍ വയ്യ.” തന്റെ നാല്പത്തഞ്ചാമത്തെ വയസ്സില്‍ ആ വൃദ്ധകനുക വിവാഹം ചെയ്തു. പത്തുമാസം വയറ്റില്‍ ചുമന്നു നൊന്തുപെറ്റ ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ആഗ്രഹം അവരില്‍നിന്ന്‌ അപ്പോഴും വിട്ടുപിതിഞ്ഞിട്ടില്ലായിരുന്നു. തെരഞ്ഞെടുത്ത കഥകശ, ലളിതാംബ്‌ക അന്തര്‍ജനം, കോട്ടയം: സാഹിതൃപ്രവര്‍ത്തക സഹ കരണസംഘം 327 ആമുഖം സാമൂഹ ബന്ധത്തിലെ സവിശേഷഘടകങ്ങളില്‍ ഒന്നാണ്‌ മനുഷ്യന്‍ വെച്ചുപു ലര്‍ത്തുന്ന മൂല്യസങ്കല്പങ്ങള്‍. മനുഷ്യന്‍ മനുഷ്യനോടും, ഇതരജീവജാലങ്ങളോഴടും പ്രകൃതിയോടും ഇടപെടുന്നതിലുള്ള വിധിവിലക്കുകളാണ്‌ ഈ മൂല്യങ്ങളുടെ പ്രകാശ നങ്ങള്‍. ഒരു സവിശേഷസമൂഹത്തിലെ മുല്യചിന്തക്കും അതിന്റെ പ്രതൃക്ഷീ്കരണ ത്തിനും ആധാരമായി വര്‍ത്തിക്കുന്നത്‌, ആ സമൂഹത്തിലെ സവിശേഷമായ ബോധങ്ങ ളാണ്‌. അനുഭവങ്ങളുടെ വെളിച്ചത്തിലും അതത്‌ കാലങ്ങളിലുണ്ടാകുന്ന തിരിച്ചറിവുക ളിലൂടെയും ചില സദാചാരമൂല്യങ്ങള്‍ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട. സവിശേഷസന്ദര്‍ഭങ്ങളില്‍ ബാഹ്ൃമായ ജടപെടലുകളുടേയും വൃക്ത്ൃയനുഭവങ്ങളുടേയും ഫലമായി പുതിയ മൂല്യബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. സമു ഹത്തിലെ അധിശശക്തികള്‍ അവരുടെ താല്പര്യങ്ങള്‍ക്കനുന്ധൃതമായ മുല്യസങ്കല്‍പ ങ്ങള്‍ ആവിഷ്കരിച്ച (്രചരിപ്പിക്കാറുമുണ്ട്‌. അതത്‌ സമൂഹങ്ങളിലെ അധികാരഘടന DOS (AID AHA പരോക്ഷവുമായ സാദ്ധൃതകളിലൂടെ ആ മൂല്യബോധത്തെ ജനങ്ങ BOS CAG അടിച്ചേല്‍പ്പിക്കാന്‍ അധീശശക്തികള്‍ക്ക്‌ കഴിയുന്നു. സമൂഹം വെച്ചുപു ലര്‍ത്തുന്ന പൊതുവായ മുല്യബോധത്തിനോട്‌, കലഹിക്കുന്ന വ്യക്തികളും, കൂട്ടായ്മ കേളുഠ അവരുടേതായ ചില മൂല്യ സങ്കല്‍പങ്ങള്‍ സ്വത്രത്രമായി ആവിഷ്കരിക്കാറുണ്ട. അധികാരഘടന (്രകൃത്യാ ന്ധികരിച്ച ഗോയേതസമുഹങ്ങള്‍ക്കും അവരുടേതായ അനുഭ വലോകത്തുനിന്ന്‌ രൂപംകൊണ്ട മുല്യബോധങ്ങള്‍ നിലനില്‍ക്കുന്നു. ദൈവക്രേനിതം, സമൂഹക്രേന്ദിതം, വൃക്തിക്രേദിതം എന്ന നിലയില്‍ പഠന സാഈകര്ൃത്തിനുവേണ്ടി ളവയെ സാമാന്യമായി വേര്‍തിരിച്ചു പഠിക്കാറുണ്ട. എല്ലാ മേഖലകളിലും മനുഷ്യനെ ക്രേന്ദസ്ഥാനത്ത്‌ പരിഗണിച്ച്‌ അവന്‍ അഭിമു ഖീകരിക്കുന്ന പ്രശ്നങ്ങളെയും അനുഭവിക്കുന്ന പ്രയാസങ്ങളെയും സഹാനുഭൂതിയോടെ 1 വീക്ഷിച്ച്‌ യുക്തിസഹമായി വിശകലനം ചെയ്യുകയും പ്രതിക്ഷയോടെ ജീവിക്കാന്‍ ആത്മ വിശ്വാസം നല്‍കുകയും ചെയ്യുന്ന ദര്‍ശനങ്ങളും തത്ധശാസ്ര്രങ്ങളും സവിശേഷമായ ഒരു മുല്യബോധത്തെ മുനോട്ടുവയ്ക്കുന്നു. മനുഷ്യനെ മനുഷ്യനാക്കിത്തിീര്‍ക്കുന്ന ഘട കങ്ങളെ നിശ്ചയിച്ചു അവനെ മറ്റു ജീവജാലങ്ങളില്‍നിന്നും ഉയര്‍ന്നവനാക്കി മാറ്റി, പ്രപ ഞ്ചത്തിന്റെ നിയന്താവും രക്ഷിതാവുമായി കല്‍പിച്ച്‌, പെരുമാറ്റരീതികള്‍ നിശ്ചയിച്ചുതി ലുടെ, ഈ ദര്‍ശനങ്ങള്‍ ആവിഷ്കരിച്ച ധാരണകളാണ്‌ സാമാസ്യാര്‍ത്ഥത്തില്‍ മാനവി കത എന്ന മുല്യൃസമല്പം. മൂലയബോധങ്ങളെ സഹജീവികളുമായി പങ്കുവയ്ക്കുന്നതിനും വരുംതലമുറയ്ക്ക്‌ പകര്‍ത്തിവയ്ക്കുന്നതിനും കലയെയും സാഹിത്ൃത്തെയുമാണ്‌ സമൂഹം (പ്രയോജന ഒപ്പടുത്താറുള്ളത്‌. വാമൊഴി പാരമ്പര്യം മുതല്‍ ആധുനിക മാധ്യമ സംസ്കാരം നില നില്‍ക്കുന്ന വര്‍ത്തമാനകാലം വരെ സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും “കഥ” യുടെ സ്വാധീനം വളരെ വലുതാണ്‌. പരിഷ്കൃത നായ കാലം മുതല്‍ മനുഷ്യജീവി തത്തെ നിരന്തരം സ്വാധിനിച്ചുകൊണ്ടിരിക്കുന്ന മാനവികരു എന്ന മുല്ൃസങ്കല്‍പം കേര ളീയ ജീവിതത്തിന്റെ സവിശേഷമായ ഒരു ചര്ത്രസന്ദരഭത്തിരു ചെറുകഥ എന്ന സാഹി തൃരൂപത്തില്‍ ആവിഷ്കൃതമായതിന്റെ വൃതിരിക്തതകളാണ്‌ ഈ പ്രബന്ധത്തിന്റെ അന്വേഷണവിഷയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ലോകത്തിലെ സജീവമായ ഒരു സാഹി തൃരൂപമാണ്‌ ചെറുകഥ. ലോകത്തിലെ ഇതരഭാഷകളിലെസപോലെ മലയാളഭാഷയിലും ചെറുകഥ എന്ന സാഹിതൃരുപത്തിന്‌ ധാരാളം വായനക്കാരുണ്ട്‌. അതാതുകാലങ്ങളിലെ സര്‍ഗാത്മകവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസ്ധൃത മായി ഈ സാഹിത്യരൂപം പരിണാമവിധേയമാകുന്നു. 2 ഇത്തരം പരിണാമഘട്ടങ്ങളില്‍ 1930കശള്‍ മുതല്‍ 1960കശ വരെയുള്ള കാലത്തെ കഥാസാഹിതൃത്തിന്റെ നവോത്ഥാനകാല മെന്‌ സാഹിത്യ ചര്ര്രകാരന്മാര്‍ വിശേഷി പ്പിച്ചിട്ടുണ്ട. ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ ജന്പപിയത്ചവും ജനകീയതയും വര്‍ദ്ധിച്ച കാലയളവുകൂടിയാണ്‌ ഇത്‌. ഈ സവിശേഷചരിര്രസന്ദര്‍ഭത്തില്‍ ലോകത്തിലെ ഏറ്റവും (പ്രചാരം കൂടിയ ഒരു മൂല്യബോധത്തിനെ ഏറ്റവും ജന്രപിയമായ ഒരു സാഹ്‌! തൃരൂപം ആവിഷ്കരിച്ച രീതി അന്വേഷിക്കുന്നത്‌ തികച്ചും പ്രസക്തമാണ്‌. മാനവികതാമുല്യത്തിന്‌ ഭിന്നതലങ്ങളും സവിശേഷന്ധഭാവങ്ങളും ഉണ്ടെങ്കിലും ഉദാരമാനവികത എന്ന സങ്കല്പം പാശ്ചാത്യയുക്തിബോധത്താല്‍ നിരര്‍മ്മിക്കപ്പെട്ട ഒരു ഏകകമാണ്‌. പാശ്ചാതൃചിന്ത കേരളീയ ജീവിതത്തെ നിര്‍ണ്ണായകമായും പ്രകടമായും സ്വാധീനിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്ൃദശകങ്ങളിലാണ്‌ കേരളത്തിലും ഈ ആശയം കടന്നുവരുന്നത്‌. കേരളീയ സാഹചര്യത്തില്‍ മാനവികതയും പാശ്ചാത്യ മാനവി കതാസങ്കല്പങ്ങളും (്രചരിച്ച കാലഘട്ടത്തിനെ പൊതുവെ “കേരളീയ നവോത്ഥാനം എന്നാണ്‌ ചരിത്രം വിശേഷിപ്പിക്കുന്നത്‌. സാഹ്തൃരൂപങ്ങളിലും പരിവര്‍ത്തനങ്ങള്‍ സംഭ വിച്ചു ഒരു കാലഘട്ടമായിരുന്നു ഇത്‌. ഏതൊരു സാഹീതൃരൂപവും നിര്‍മ്മിതിയുടെ ഘട്ടത്തിലും ന്രവൂഹണത്തിന്യെ ഘട്ടത്തിലും സ്വന്തം അസ്തിത്ധത്തെതന്നെയാണ്‌ നിരന്തരം അസപവേഷിക്കുന്നത്‌. രൂപ്രക മവും ഭാവവിതാനവും തമ്മിലുള്ള പൊരുത്തമാണ്‌ ചെറുകഥയെ ചെറുകഥയാക്കി മാറ്റു സത്‌. കഥയുടെ അനന്യമായ സവിശേഷാസ്തിത്വവും തനതായ ഭാവലോകം സൃഷ്ടി ഷഓാനുള്ള കഴിവും തിരിച്ചറിഞ്ഞ്‌ കഥാരചന നടത്തിയ എഴുത്തുകാര്‍ സാഹ്ത്ൃയലോ കത്ത്‌ സജീവമായ ഒരു സന്ദര്‍ഭമായിരുന്നു നവോത്ഥാന കാലഘട്ടം. ലോകനിലവാര ത്തിലുള്ള ചെറുകഥകള്‍ ഭാഷാസാഹിതൃത്തില്‍ രചിക്കപ്പെടുന്നത്‌ ഈ കാലഘട്ട ത്തിലാണ്‌ എഴുത്തുകാര്‍ക്ക്‌ പില സാമൂഹൃലക്ഷ്യങ്ങള്‍ നിര്‍വൃഹിക്കാനുണ്ടെന്ന വിശ്വാ 3 സവും അതിനനുസൃതമായ നിലപാടുകളും ചെറുകഥാരചനയില്‍ പ്രതൃക്ഷപ്പെട്ടു. എണ്ണ ത്തിലും ഗുണത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്ന ഈ കാലയളവിനെക്കുറിച്ചു സാമാ സൃമായും സവിശേഷമായും നിരവധി പഠനങ്ങള്‍ നടനമ്തിട്ടുണ്ട. ആദൃകാലപഠനങ്ങളി ലെല്ലാം നവോത്ഥാനകാല കഥകളോടും ആ കാലഘടുടത്തോടും ഉള്ള ആദരവും അടുപ്പ വുമാണ്‌ പഠിതാവിന്‌ അനുഭവപ്പെടുന്നത്‌. സാമൂഹികരംഗത്തെസപോലെ സാംസ്‌കാ രികരംഗത്തും ആധുനികത പ്രത്ൃക്ഷപ്പെട്ട 190േകള്‍ മുതരഃ നവോത്ഥാന മൂല്യബോധ ങ്ങളും രചനാസങ്കേതങ്ങളും പുനര്‍വിചിന്തനത്തിന്‌ വിധേയമായി. മൂല്യനിരാസങ്ങളു ദേതായ വര്‍ത്തമാനകാലത്ത്‌ ഈ എഴുത്തുകാരെയും അവരുടെ രചനകളെയും പ്രതി സ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്ന സ്ഥിതി നിലനിരുക്കുന്നുണ്ട. നവോത്ഥാനയക മങ്ങളെല്ലാം പാശ്ചാതൃനിതിബോധത്തിന്നേതാണെന്നും ആ ക്രമങ്ങളെ സമൂഹത്തില്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ ചെയ്തത്‌: എന്നു മുള്ളു രൊശയം സാഹിത്യ സാമൂഹയ സംവാദങ്ങളില്‍ സജീവമാണ്‌. ചെറുകഥ എന്ന സാഹിത്യരൂപം പുത്യ ഗതിവേഗത്തെ സ്വീകരിക്കാനു നിരന്തരമായ അമ്വേഷണത്തി ലുമാണ്‌. സമചിത്തതയോടെയും യാഥാര്‍ത്ഥൃബോധത്തോഭെയും സാഹിതൃപഠനത്തി ലേര്‍പ്പെടാനും സാംസകാരികവിശകലനം നിര്‍വൃഹിക്കാനുമാണ്‌ ഈ അന്വേഷണം ലക്ഷ്യം വെക്കുന്നത്‌. വിസ്തൃതമായ ഒരു സാഹിത്ൃസന്ദര്‍ഭത്തെ വിശകലനം ചെയ്യുന്ന തിനുള്ള പരിമിതി പരിഗണിച്ചാണ്‌ ആ കാലഘട്ടത്തിലെ ഒരു പരിച്ഛേദം എന്ന നില യില്‍ രണ്ടെഴുത്തുകാരെ സുക്ഷമസന്ര്‍ഭത്തില്‍ പഠിക്കുന്നത്‌. കഥ എന്ന സാഹിത്ൃരു പത്തെയും മാനവികത എന്ന മുലൃയബോധത്തെയും തുല്യര്രാധാസൃത്തോടെ പരിഗണി ക്കണമെന്ന്‌ ഈ പഠനം ലക്ഷ്ൃംവെക്കുന്നു. കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബിക അന്തര്‍ജനം എന്നി ചെറുകഥാകൃത്തു 59ശ്‌ കഥ എന്ന സാഹിത്യരൂപത്തെ ഗരവത്തോടെ സമീപിച്ചവരാണ്‌. ഇവരുടെ തന്നെ 4 നിരവധി കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട. എല്ലാ രചനകളും കഥ എന്ന സാഹിതൃരൂു പത്തിനോട പൂര്‍ണമായും നീതി പുലര്‍ത്തുന്നവയുമല്ല. ഒരു സവിശേഷ സന്ദര്‍ഭത്തില്‍, സവിശേഷമുല്യത്തെ ഏപ്രകാരം ഉള്‍ക്കൊണ്ടു എന്നുള്ളതാണ്‌ അയേഷണലക്ഷ്യം എന്ന തിനാല്‍ അതിനനുന്ധൃതമായി ഇരുകഥാകൃത്തുക്കളുടേയും മുന്ന്‌ ചെറുകഥകള്‍ വീതം താരതമ്യം ചെയ്ത്‌ നിരീക്ഷണം നടത്തി നിഗമനത്തിലെത്തിച്ചേരുന്നതിനാണ്‌ പ്രായോ ഗികമായി ശ്രമിക്കുന്നത്‌. ഗവേഷണത്തിന്റെ പ്രസക്തി മനുഷ്യന്റെ സമൂഹത്തിലുള്ള സ്ഥാനം പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ മാനവികതയും പാശ്ചാത്യ പദ്ധതിയുടെ ഭാഗമായി വികസിച്ചു നവോത്ഥാനവും. പാശ്ധാതൃബോധം നിരമ്മിച്ചെ ടുത്ത മനുഷ്യനില്‍നിന്ന്‌ പല ചേരുവകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഏന്നു കുരു തുന്നവരുണ്ട. പാശ്ചാത്യ മാനവികരു തന്നെ അപൂര്‍ണ്ണമോ അര്‍ത്ഥശുനൃയമോ ആണൌൌ വാദം ഉയര്‍ന്നുവരുന്നു. കേവല മാനവികതയില്‍നിന്നും വര്‍റ്റാശ്രിതമാനവികതാബോ ധത്തെ വളര്‍ത്തിയ മാര്‍ക്സിയന്‍ ദര്‍ശനത്തെ കാലാനുസൃതം വ്യാഖ്യാനിക്കുന്നതിന്‌ ഇന്ന്‌ കഴിയാതെപോകുന്നു. ഗാന്ധിജിയും നെഹ്റുവും മുന്നോട്ടുവച്ചു രാഷ്ദ്രസമംല്പ ങ്ങള്‍ ഇന്നത്തെ ലോകസാഹചരൃയത്തില്‍ പ്രസക്തമല്ല എന്ന ഒരു വാദം ഉയര്‍ന്നുവ രുന്നു. നവോത്ഥാനം എന്ന വാക്കിനെ പഴയ സംസ്കാരങ്ങളുടെ പുനരുത്ഥാനം എന്ന ആശയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമവും ഇന്ന്‌ നടന്നുവരുന്നു. പാശ്ചാത്യ വിദ്യാ ഭ്യാസത്തിന്റെയും പരമ്പരാഗത വിദ്യാഭ്യാസത്തിന്റെയും യുക്തികള്‍ മനുഷ്യന്‌ യോജി ക്കുന്നവയായിരുന്നില്ല ഏന്ന വാദവും നിലനില്‍ക്കുന്നു. പലതരത്തിലുള്ള ആധുനിക പ്രവണതകള്‍ സമൂഹത്തിനെ സമസ്തമണ്ഡലങ്ങളിലും ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടി രിക്കുന്നു. മനുഷ്യനെ നിസ്സഹായനോ നീസ്സംഗനോ ആക്കാനുള്ള ബോധപൂര്‍വ്വമായ 5 ശ്രമങ്ങളും ഈ ആധുനിക പ്രവണതകളില്‍ ഉണ്ടോ എന്ന സംശയം സ്വാഭാവികമാണ്‌. മൂല്യനിരാസത്തിന്റേതായ ഈ അവസ്ഥ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്‌. വായനയ്ക്ക്‌ വിഘാതം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും കഥ എന്ന സാഹിത്ൃരുപത്തിന്‌ ഇന്നും സമൂഹത്തില്‍ സ്ഥാനമുണ്ട്‌. സമാഹൃതരുപത്തിലും, ആനുകാലിക പ്രസിദ്ധികരണങ്ങളിലും ആയി പുറത്തുവരുന്ന കഥകള്‍ വ്യക്തിയെയും സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്‌. ബൃഹദാഖ്യനേ ങ്ങളുടെ കാലം കഴിഞ്ഞിതിക്കുന്നു ഏന്ന വിമശേനമരുവും കഥ എന്ന സാഹിതൃരുപ ത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നിരന്തരം സംസ്കരിച്ച നിലനിര്‍ത്തേണ്ട ഒരു മുലൃബോധം എന്ന നിലയില്‍ മാന വികതാമുല്യത്തിന്‌ കഥയുമായുള്ള ബന്ധവും അതിന്റെ പ്രചാരത്തിനുള്ള സാധ്യതയും അന്വേഷിക്കുന്നത്‌ എന്നും പ്രസക്തമാണ്‌. നവോത്ഥാനകാലകഥകളെക്കുറിച്ചും ഈ കാലയളവിലെ കഥാകാരന്മാരെക്കുറിച്ചും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിടടുണ്ട. സാമൂഹൃപക്ഷപാതമാണ്‌ മുഖ്യം എന്ന്‌ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ക്ഥാകാരനമാരെ പൊതുവായി വീലയിരുത്താ നാണ്‌ ഇത്തരം പഠനങ്ങള്‍ സഹായകമാകുന്നത്‌. അതില്‍തന്നെ ചില പ്രത്യയശാസ്യത ങ്ങളോട പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിരുന്ന എഴുത്തുകാര്‍, ആ വാഗ്ദത്തതയോട കാണിച്ചു ന്തിയെ മുന്‍നിര്‍ത്തിയും പഠനവിധേയരായിട്ടുണ്ട. എന്നാല്‍ അത്തരത്തി ലുള്ള വിക്ഷണഗത്കളുടെ പ്രതൃക്ഷന്ധാധിനം താരതമ്യേന കുറവാണെങ്കലും കാരൂര്‍ നീലകണ്ഠപിള്ള, ലളിതാംബികാ അന്തര്‍ജനം എന്നി എഴുത്തുകാര്‍ കഥ എന്ന സാഹി തൃരൂപത്തിനോട നീതി പുലര്‍ത്തി മനുഷ്യനോടും സമൂഹത്തിനോടുമുള്ള അചഞ്ചല മായ കൂറും വിശ്വാസവും പ്രകടിപ്പിച്ചതെങ്ങനെയെന്ന അമ്വപേഷണം കൂടുതല്‍ പ്രസ 6 ക്തമാണ്‌. പുനര്‍വായനകള്‍ക്കും പുതിയ മൂല്യനിരണയത്തിനും ഇത്‌ പ്രയോജനപ്പെ ടും എന്നു കരുതുന്നു. പൂര്‍വ്വകാല പഠനങ്ങള്‍ നവോത്ഥാനകാലകഥകള്ളെക്കുറിച്ച്‌ പൊതുവെയും, കാരൂര്‍ നീലകണ്ഠപിള്ള, ലളി താംബികാ അന്തര്‍ജനം എന്നിവരുടെ കഥകളെക്കുറിച്ച്‌ വിശേഷിച്ചും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഡോ. സെല്‍വരാജ്‌ താപസ്‌ കേരള സര്‍വകലാശാലയിലെ ഡോ. ബെഞ്ചമിന്റെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിച്ച ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ “കാരു രിന്റെ കല” ഏന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട. എം. ഗോവിന്ദന്റെ പ്രതാധിപതൃത്തില്‍ മദിരാശിയില്‍നിന്‌ പുറത്തിറങ്ങിയിരുന്ന സമീക്ഷ എന്ന ആനുകാലികം കാരൂര്‍ കഥകളെക്കുറിച്ച സംഘടിപ്പിച്ചു സിംപോസിയ ത്തില്‍ അവതരിപ്പിക്കപ്പെടട പ്രബന്ധങ്ങള്‍ “കാരൂരിന്റെ കഥാലോകം” എന്നപേരില്‍ സമാ ഹരിച്ച്‌ പ്രസിദ്ധികരിച്ചിട്ടുണ്ട. ഡോ. എം.എം. ബഷീര്‍ എഡിറ്റുചെയ്ത “കാരൂര്‍ കഥാപഠനം” കാരൂരിന്റെ പില കഥകളെ മുന്‍നിര്‍ത്തി പില്ക്കാല യുവകഥാകൃത്തുക്കളും നിരൂപകരും നടത്തുന്ന നിരീ കഷ്ണങ്ങളാണ്‌. കാരൂര്‍ കഥകള്‍ക്കു ജി. കുമാരപ്പിള്ള, എം. അചറ്നുതന എന്നിവര്‍ എഴുത്്യ അവ താരിക്കള്‍ ശ്രദ്ധേയങ്ങളാണ്‌. കാരൂരിന്റെചിലകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത്‌ പ്രസിദ്ധികതിച്ചു സന്ദര്‍ഭത്തില്‍, ആ കൃതിക്ക്‌ ഡോ. എം. ലീലാവതി എഴുതിയ ഏട ഥല്‌ എന്ന അവതാരിക ശ്രദ്ധേയമാണ്‌. “ഓര്‍മ്മകള്‍ ചന്നഗന്ധംപോലെ എന്ന പുസ്തകം കാരൂരിന്റെ മകളും ക്ഥാകാരിയുമായ ബി. സരസ്വതി അച്ഛനെക്കുറിച്ച്‌ ഏഴുതിയ സ്മരണകളാണ്‌. “കാരൂര്‍” (സ്മരണകളും പഠനങ്ങളും? എന്ന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുസ്തകം, അദ്ദേഹത്തിന്റെ വൃക്തിജീവിതത്തേയും പ്രവര്‍ത്ത നമണ്ഡലത്തേയും പരിചയപ്പെടുത്തുന്നു. “കാരൂര്‍, കഥയുടെ രാജശില്പി” ഏന്ന നവ രംഗം നടരാജന്റെ ലഘുപഠനം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിടടുണ്ട്‌. സുകുമാര്‍ അഴിക്കോടിന്റെ വാധ്യാരും കഥാകാരനും അയ്യപ്പപണിക്കരുടെ “കാരൂ രിന്റെ കഥാശിലപം', ഏം. ഗംഗാധരന്റെ വാസ്തവം, യാഥാര്‍ത്ഥ്യം, സത്യം കാരൂര്‍ക്കഥ കളില്‍, കെ.എസ്‌. നാരായണപ്പിള്ളയുടെ “കഥാകാരനായ കാരൂര്‍' എന്നീ ലേഖനങ്ങളും ഉവിടെ സ്മരണീയമാണ്‌. ലളിതാംബികാ അന്തര്‍ജനത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഷഘോഷാവസരത്തില്‍ അത്‌ നുവേണ്ടി രൂപീകരിച്ച ആഘോഷക്കമ്മറ്റി! 1969 വരെ നടന്ന പഠനങ്ങള്‍ സമാഹരിച്ച്‌ “അന്തര്‍ജനം ഒരു പഠനം” എന്ന പേരില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്‌. ലളിതാംബികാ അന്തര്‍ജ നത്തിന്റെ തെരഞ്ഞെടുത്ത കഥ്‌' കള്‍ക്ക്‌ കെ. സുര്യേദേ൯ എഴുത്യ “അന്തര്‍ജനത്തിന്റെ ഷഥാലോകം' ഏന്ന അവതാരക ഏതൊരു പഠിതാവിന്വേയും സവിശേഷ്ശദ്ധയാകര്‍ഷി ക്കുന്നു. “ആത്തേമ്മാരുടെ കഥകള്‍” എന്ന പേരില്‍ എം.ആര്‍. ച്ര്ദശേഖരന്‍ എഴുതിയ ലേഖനവും “(്രൂശിതമായ ജീവിതത്തിന്റെ കാഥിക” എന്ന പേരിരു ഡോ. എം. ലീലാ വതി എഴുതിയ ലേഖനവും അത്‌ രചിക്കപ്പെട്ട കാലഘട്ടത്തില്‍ ശ്രദ്ധേയങ്ങളായിരുന്നു. എന്‍.കെ. രവീന്ദ്രന്റെ “സ്രതീവിമോചനത്തിന്റെ പ്രശ്നങ്ങള്‍ - എഴുത്തുകാരിയുടെ സംഭാ വനകളെ ആസ്പദമാക്കിയുള്ള പഠനം” ഏന്ന ജടലെ ഗവേഷണപ്രബന്ധവും കേരള പഠനങ്ങള്‍ ദര (പ്രസിദ്ധീകരിച്ചു അമ്മമാരുടെ സങ്കടങ്ങള്‍ ലളിതാംബിക അന്തര്‍ജന 8 ത്തിന്റെയും മാധവിക്കുട്ടിയുടെയും കഥകളില്‍ എന്ന ലേഖനവും അന്തര്‍ജനത്തിന്റെ കഥകളെ സമ്രഗ്പഠനത്തിന്‌ വിധേയമാക്കുന്നു. സച്ചിദാനന്ദന്റെ ഒരന്തര്‍ജനത്തിന്റെ പുറം ലോകങ്ങള്‍ എന്ന ലേഖനവും (മാതൃഭൂമി ആഴ്ചപ്പതിപ്പ, 2009 മെയ്‌ 9, പുസ്തകം 37, ലക്കം 8) കെ.പി. ശങ്കരന്റെ മറക്കുട തകര്‍ത്ത ഭാവന്‌ (ദേശാഭിമാനി വാരിക, ലക്കം 44, പുസ്തകം 40, 2009 മാര്‍ച്ച്‌ 29) എന്ന ലേഖനവും അവരുടെ ജനശതാബ്ദി വര്‍ഷ ത്തിന്റെ ഭാഗമായി പുറത്തുവന്നതാണ്‌. മേല്‍സൂപിപ്പിച്ച പഠനങ്ങളെല്ലാം ഭാഷാസാഹിത്ൃത്തിന്‌ മുതല്‍കൂട്ടാണെങ്കിലും മാനവികത എന്ന മൂല്യത്തിന്റെ പരയോഗപരിസരങ്ങളുമായി ബന്ധപ്പെടുത്തി വിലയിരു ത്തുമ്പോള്‍ അപൂര്‍ണമാണ്‌. കാരൂര്‍ നീലകണ്ഠപിള്ളയും ലളിതാംബിക അന്തര്‍ജനവും അവരുടെ രചനാ സങ്ക ല്പങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വ്ൃക്തമാക്കിയിട്ടുണ്ടെങ്കിലും അവയെ പൂര്‍ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. ഒരു മൂല്യത്തെ ആസ്പദമാക്കിയുള്ള ഈ പഠനം സ്ധ്മ്പദായിക പഠന്രകമങ്ങള്‍ക്കും അപ്പുറം പോകാന്‍ സഹായകമാകും. MEAL Lo താരതമൃപഠനത്തിന പ്രാധാന്യം നല്‍കി തുല്യജോഡികള്‍ അപഗ്രഥിച്ച്‌ നിഗമന ത്തിലെത്തുന രീതിയാണ്‌ ഈ പ്രബന്ധത്തിര സ്വീകരിച്ചിടടുള്ളത്‌. തുലൃജോഡികളെ കണ്ടെത്തുന്നതിലും ഭാഷാരിതിയുടെ വിശകലനത്തിലും, ഘടനാപരമായ സവിശേഷ തകള്‍ പരിശോധിക്കുന്നതിലും, പാരതച്രതണത്തലെ സമാനതകളും വൃതിരിക്തതകളും വിലയിരുത്തുന്നതിലും താരതമ്യ സാഹ്ത്യ വിമര്‍ശനത്തിന്റെ സ്ദ്ധാന്തങ്ങളും സമീ പനരീതികളും പാലിക്കുന്നതിന്‌ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട. ആഖ്യാനശാസ്രതത്തിന്റെയും ശൈലീവിജ്ഞാനത്തിന്റെയും സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്‌. ഒരു ഗവേഷണ പ്രബന്ധത്തിന്റെ രീതി പി൯തുടരുന്നതിലും ശരദ്ധിച്ചിട്ടുണ്ട്‌. ആകരസാമ്ര്കള്‍ മൂല്യങ്ങളെക്കുറിച്ച്‌ പൊതുവേയും മാനവികമുല്യങ്ങളെക്കുറിച്ച്‌ വിശേഷിച്ചും നിര വധി പഠനങ്ങള്‍ നടന്നിട്ടുണ്ട. മാനുഷിക മുലൃങ്ങള്‍ ആപേക്ഷികമായി വിലയിരുത്തുന്ന മതതത്ചശാസ്രതം, രാഷ്ദ്രീയതത്ധശാസ്ര്തം എന്നിവയിലും മാനവികതാ സങ്കല്പം ചര്‍ച്ച ചെയ്തിട്ടുണ്ട. മുല്ൃസങ്കല്‍ലപങ്ങളെ വിലയിരുത്തുന്നതില്‍, ദാര്‍ശനിക്രഗന്ഥങ്ങള്‍ ആണ്‌ പ്രഥമാകരം. ചെറുകഥാ സാഹിത്ൃൃത്തെക്കുറിച്ച്‌ നടന്ന പഠനങ്ങളും, വിലയിരുത്തലുക ളുമാണ്‌ സാഹിത്ൃരൂപത്തെ വിശദീകരിക്കാന്‍ സഹായകമാകുന്നത്‌. കാരൂര്‍ നീലകണ്ഠപ്പിള്ളയുടേയും ലളിതാംബികാ അന്തര്‍ജനത്തിന്റേയും കഥകള്‍ അച്ചടിച്ചു പസിദ്ധികരിച്ചിട്ടുള്ളതും സമാഹരിച്ചിടടുള്ളതുമാണ്‌. ഇവയെ പുരസക്കരിച്ചും തിരസക്കരിച്ചുമുള്ള പൂര്‍വ്വകാല പഠനങ്ങളും (പ്രചാരത്തിലുണ്ട്‌. സുക്ഷമപഠനത്തിന്‌ ഇവ യാണ്‌ ന്ഥ്കരിക്കുന്നത്‌. പ്ഠനവിധേയരാക്കുന്ന സാഹിതൃകാരന്മാരുടെ ജീവചരിയതം, ആത്മകഥാംശമുള്ള ലേഖനങ്ങള്‍, മറ്റുവൃക്തികള്‍ അവരെക്കുറിച്ചു നടത്തുന്ന അനുസ്മരണങ്ങള്‍ എന്നിവ യാണ്‌ ദിതീയാകാരമായി സ്വീകരിക്കുന്നത്‌. പ്രബന്ധസ്ധരൂപം ഈ ഗവേഷണ പ്രബന്ധത്തിന്‌ ആറ്‌ അധ്ധായങ്ങളുണ്ട്‌. ആമുഖത്തില്‍ ഗവേഷ ണത്തിന്റെ ലക്ഷ്യം, (പസക്തി, വ്യാപ്തി എന്നിവ വിശദീകരിച്ചിട്ടുണ്ട്‌. iG മൂല്യം എന്ന വാക്കിനെക്കുറിച്ച്‌ നിലനില്‍ക്കുന്ന വിവിധ സങ്കല്പങ്ങള്‍ വിശദിക രിച്ച മാനവികര എന്ന മൂല്യബോധത്തെ ഒന്നാമധ്യായത്തില്‍ നിര്‍വചിക്കുന്നു. മാനവി കതാമുല്യത്തിന്റെ വൃത്ൃസ്തസങ്കലപങ്ങളും പ്രകടന സവിശേഷതകളും ഈ അധ്യാ യത്തില്‍ വൃക്തമാക്കുന്നു. ഭാരതീയ പശ്ചാത്തലത്തില്‍ ഈ സങ്കലപനത്തിന്റെ പൂര്‍വ കാല സ്വഭാവവും അനുക്രമമായ വികാസവും ഈ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. “ചെറുകഥ എന്ന സാഹിതൃരൂപത്തിന്റെ ഉത്ഭവവികാസ പരിണാമങ്ങളെ പൊതു വായി സൂചിപ്പിച്ചു, അതിന്റെ ഭാഷാസാഹിത്ൃത്തിലെ വികാസപരിണാമങ്ങള്‍ രണ്ടാമ ധ്യായത്തിരു വിശദികരിക്കുന്നു. കഥാസാഹിത്ൃത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം പ്രപാരത്തിലുള്ളതിനാലും, അതിന്റെ ആവര്‍ത്തനം അപ്രസക്തമാണെന്നതിനാലും ഈ പ്രബന്ധത്തിന്‌ നിദാനമായ വസ്തുതകളെ മാര്തമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു. നവോത്ഥാനം” എന്ന സംപ്രത്യയം പ്രചരിച്ച ലോകസാഹചര്യവും സവിശേഷ മായ കേരളീയ സാഹചരയവുമാണ്‌ മൂന്നാമധ്യായത്തിന്റെ ആദൃഭാഗത്ത്‌: വിശദീകരിക്കു ന്നത്‌. ഇത്‌ സാഹിത്മൃരുപങ്ങളെ സ്വാധീനിച്ചത്‌ ഏതു (്രകാരത്തിലാണെന്ന്‌ തുടര്‍ന്ന്‌ വിശദീകരിക്കുന്നു. നവോത്ഥാനകഥയുടെ സവിശേഷതകളും അത്‌ രൂപംകൊള്ളാനിട യായ സാഹചര്യവും ആ കഥകളെക്കുറ്ച്ചും സാഹചര്യങ്ങളെക്കുറിച്ചും ഉണ്ടായ വിമര്‍ശ നങ്ങളും വിലയിരുത്തുന്നതിനും ഈ അദ്ധ്യായത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. കാരൂര്‍ ന്ലകണ്ഠപിള്ളയുടെ രചനാവീക്ഷണം രൂപംകൊണ്ട സാഹചര്യവും അദ്ദേ ഹത്തിന്റെ സാഹിത്ൃസങ്കല്പങ്ങളും വിശദമായി പരിശോധിക്കുന്നതിനാണ്‌ നാലാം അദ്ധ്യായത്തില്‍ ശ്രമിക്കുന്നതു. നിരൂപകന്മാരും സുഹൃത്തുക്കളും നടത്തിയ പരാമര്‍ശ ങ്ങളെ വിശദമായി സൂചിപ്പിച്ചു കാരൂര്‍ എന്ന എഴുത്തുകാരന്റെ രചനാഡ്ൃക്തിത്വം രൂപം കൊണ്ട സാഹചര്യത്തെ ഈ അദ്ധ്യായത്തിരു സമ്രഗമായി പരിശോധിക്കുന്നു. 11 ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിത്ൃസംഭാവനകളെ കുറിച്ച്‌ സജീവമായ പഠനങ്ങള്‍ ഇന്നും നടക്കുന്നുണ്ട്‌. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, അവരുടെ കഥാലോ കത്തെ സാമാന്യമായി പരിചയപ്പെടുത്തി ഇരുകഥാകൃത്തുക്കളുടെയും രചനകളെ സുക്ഷമതാരതമൃം ചെയ്യുന്നതിനാണ്‌ ആറാം അദ്ധ്യായത്തില്‍ ഈന്നല്‍ നല്‍കുന്നത്‌. നവോത്ഥാനകാലകഥമയെക്കുറിച്ച്‌ ഏത്തിച്ചേര്‍നന നിഗമനങ്ങള്‍ കഥയുടെ വര്‍ത്ത മാനകാല അവസ്ഥയുമായി ചേര്‍ത്തുവെച്ച്‌ വിശകലനം ചെയ്യാനും മുല്യനിരാസചിന്ത യൂടെ യുക്തിയും ഉറവിടവും വിശദീകരിക്കാനും ആറാം അദ്ധ്യായത്തില്‍ ;ശദ്ധിക്കു ന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കഥ എന്ന സാഹിതൃരൂപത്തിന്റെയും മനുഷ്ൃസങ്കല്‍പ ത്തിന്റെയും കാലോചിതമായ വളര്‍ച്ചയെ നിരീക്ഷിക്കുന്നതിനും ഇവിടെ ശ്രമിച്ചിടടുണ്ട. ഈ ഗവേഷണത്തിന്റെ സമകാലപ്രസക്തി വ്യക്തമാക്കാനാണ്‌ ആറാമദ്ധ്യായത്തില്‍ ശ്രമിച്ചിടുള്ളത്‌. അന്വേഷണത്തിന്റെ നിഗമനങ്ങള്‍ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്‌. സഹായക ്രന്ഥങ്ങളുടെ പട്ടികയും ക്രമത്തില്‍ ചേര്‍ക്കുന്നതിന്‌ ശരദ്ധിച്ചിട്ടുണ്ട. വിശദപഠനത്തിന്‌ വിധേയമാക്കിയ ആറ്‌ കഥകള്‍ അനുബന്ധമായി ചേര്‍ത്തിടുണ്ട. അക്ഷരത്തിന്റേയും അറിവിന്റേയും ലോകത്തിലേക്ക്‌ ആനയിച്ചു ഗുരുനാഥന്മാരേയും, ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന സ്നേഹിതന്മാരേയും, സ്മരിച്ചു, മാനവികതയ്ക്ക്‌ ഈന്നല്‍ നരക്‌ മലയാള ചെറുകഥയിലെ മാനവികതയെ വിലയിരുത്തുന്ന ഈ (പബന്ധം പരി ഗണനയ്ക്കായി ഞാന്‍ സവിനയം സമര്‍പ്പിക്കുന്നു. 12 അദ്ധ്യായം ഒന്ന്‌ മുല്യസമംലപങ്ങളും, മാനവികതാമുല്യവും (സാംസകാരിക, ചര്രതപശ്ചാത്തലത്തില്‍) 1. മനുഷ്യനും മുലുങ്ങളും ഭൂമിയില്‍ ജീവന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്‌ ഏതു കാലത്താണെന്ന്‌ കൃത്യ മായി കണക്കാകാന്‍ കഴിഞ്ഞിട്ടില്ല. ഇരുന്നൂറ്റ൯പത്‌ കോടി വര്‍ഷം മുമ്പ ജീവന്‍ പ്രത്യ കഷപ്പെട്ടിരിക്കാമെന്നാണ്‌ ശാസ്രരധാരണ. ജീവശ്രേണിയില്‍ പലതുകൊണ്ടും ഉന്നത സ്ഥാനത്തു നില്‍ക്കുന്ന മനുഷ്യന്‍ ഭൂമുഖത്ത്‌ പ്രതൃക്ഷപ്പെട്ടിടട ഇരുപത്‌ ലക്ഷം വര്‍ഷ ങ്ങളെ ആയിട്ടുള്ളുവെന്ന്‌ ശാസ്യതം സയുക്തികം വാദിക്കുന്നു. ജിവശാസ്രുപരമായ പ്രിണാമ പ്രരകിയയില്‍ പരിഷ്കൃതശരിരഘടനയുള്ള മനുഷ്യനിലെത്താന്‍ മുപ്പതിനാ യിരം വര്‍ഷങ്ങള്‍ വേണ്ടി വന്നു. വികസിതമായ തലച്ചോറുപയോഗിച്ച., പ്രകൃതിയോടു മല്ലിട്ട മനുഷ്യന്‍ വളര്‍ത്തിയെടുത്ത സംസ്‌ക്കാരത്തിനാകട്ടെ പതിനയ്യായിരം കൊല്ലത്തെ പഴക്കംമായ്രമാണുള്ളത്‌. ച്രിര്രപഠനത്തിലും സാഹിത്ൃപഠനത്തിലും സര്‍വസാധാരണമായി ഉപയോഗി ചുവരുന്ന ഒരു പദമാണ്‌ സംസകാരം. വിവിധവും വൃതൃസ്തവുമായ അര്‍ത്ഥതലങ്ങള്‍ ഈ പദത്തിനുണ്ട്‌. പാരമ്പര്യംകൊണ്ടും പ്രവൃത്തികൊണ്ടും സമാര്‍ജിച്ചു പെരുമാറ്റരീതി, ഉദാത്തമായ മൂല്യം, പൂര്‍ണ്ണതയെ ലക്ഷൃയമാക്കിയുള്ള ജിവിതം, വികസിതമായ മാനസ്‌ കാവസ്ഥയിലേക്കു നയിക്കുന്ന കല, സാഹിത്യം തുടങ്ങിയ ഉപാധികള്‍, ദൈവ/മോക്ഷ ജീവിതത്തിലേക്കുള്ള പാത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ട. മേല്‍സു ചിപ്പിച്ച്‌ അര്‍ത്ഥങ്ങള്‍ ഓരോന്നും ഓരോ സവിശേഷ സാമൂഹൃസാഹചരൃത്തിന്റെ നിര്‍മ്മ! തികളാണ്‌. ഇവയില്‍ ഏതെങ്കിലും ഒന്നിനെ ഏകപക്ഷീയമായി സ്വ്കരിക്കലോ Were 13 രിക്കുലോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. കല, സാഹിത്യം, സനന്ദരൃശാസ്ര്രം എന്നിവയും, ഈ മൂന്നിന്റെയും പാരസ്പ രൃവും പശ്ചാത്തലമാക്കി, മാനവികത എന്ന മൂല്യത്തിന്‌ ഈന്നല്‍ നലകി സംസ്കൃ തിയെ വിശദീകരിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. 1.1. പ്രാചീന മനുഷ്യന്‍, താന്‍ പ്രകൃതിയുടെ അടിമയാണെന്ന്‌ വിശ്ചസിച്ചിരുന്നു. മനു ദ്്ൃനെ ഒറ്റയ്ക്കും കൂട്ടായും നശിപ്പിക്കാന്‍ കഴിവുള്ള ശക്തികളാണ്‌ വെള്ളം, wie), വെളിച്ചം, കാറ്റ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളാണെന്്‌ അവന്‍ കരുതി. ഉപ്ദ്രവിക്കു സനതുപോലെ ഇവ ഉപകരിക്കുന്നതു കൂടിയാണെന്ന്‌ കമേണ അവന്‍ തിരിച്ചറിഞ്ഞു. ശാസ്ധരതബോധം നിലവില്‍ വന്നതോടെ ഇത്തരം ശക്തികളോടുള്ള അടിമത്ത മനോ ഭാവം മാറാനാരംഭിച്ചു. തുടര്‍ന്ന്‌ തങ്ങള്‍ പ്രകൃതി ശക്തികളുടെ യജമാന൯മാരാണെന്ന ധാരണ അവരിലുണ്ടായി. കീഴടക്കാനുള്ള ശ്രമത്തില്‍ ആദ്യം എതിരാളിയായും പിന്നെ VOLO) CHIDO GAIA പ്രകൃതിയെ നേരിട്ടു. മാനവസംസ്കൃതിയുടെ പ്രാരംഭദശയില്‍ മനുഷ്യന്‍, മൃഗങ്ങളില്‍ നിന്ന്‌ ഏറെ വൃതൃസ്തമല്ലാത്ത ജീവിതമാണ്‌ നയിച്ചത്‌. ക്രമേണ പരിഷകൃതം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക്‌ അവന്‍ ഉയരാ൯ ആരംഭി ച്ചു. വ്ൃക്തിസ്വാത്രന്തൃത്തിന്റെ പില അംശങ്ങള്‍ ബലികഴിച്ചിട്ടാണെടംലും, താന്‍ സൃഷ്ടി ച്ചെടുത്ത ചില നിയമങ്ങളോട അവന്‍ പൊരുത്തപ്പെട്ടു. മനുഷ്യാവസ്ഥ എന്ന സ്വഭാവ ത്തിലേക്കും, മനുഷ്ൃക്രിയ' എന്ന പൂര്‍ണ്ണമായി നിരവചിക്കാന്‍ കഴിയാത്ത സ്മസ്ൃയി ലേക്കും, മനുഷ്യന്ധാത്രന്തൃത്തിന്റെ ഘടനയിലേക്കും വിജഞാനചിന്തയുടെ വഴിതുറ ക്കുന്നത്‌ ഈ സാഹചര്യമാണ്‌. ഭാതിക സാഹചരുങ്ങള്‍, ചരിര്ര സാഹചരുങ്ങള്‍ എന്നി വീക്ഷണത്തില്‍ നിന്നുകൊണ്ട്‌ ഈ വളര്‍ച്ചയെ നോക്കിക്കാണാം. ഈ രണ്ടു സവി ശേഷ സാഹചര്യങ്ങളാണ്‌ വൃക്തിമൂല്യങ്ങള്‍ക്കും സാമൂഹ മൂല്യങ്ങള്‍ക്കും തുടക്കം കുറിച്ചത്‌. 14 മനുഷ്യന്റെ വളര്‍ച്ചു ഉള്‍പ്പെടെ പ്രകൃതിയിലെ ഏതെങ്ക്ലും ഒരു പ്രതിഭാസത്തെ അതിന്റെ ചുറ്റുമുള്ള പ്രതിഭാസങ്ങളില്‍ നിന്ന്‌ അടര്‍ത്തിഎടുത്ത്‌ വിലയിരുത്താന്‍ കഴി യുകയില്ല. പ്രകൃതിയില്‍ നീന്നും ലഭിക്കുന്ന വസ്തുക്കള്‍ ശേഖരിച്ചു, വിശപ്പ അടക്കി ജര്‍വിച്ചിരുന്ന മനുഷ്യ൯ അവനാവശ്യമായ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാ൯ ആരംഭിച്ചു. ഇത്തരം ഉല്‍പ്പാദന്രകമത്തിന്‌, സാമൂഹ്യമായ കൂട്ടായ്മയും സുരക്ഷിതമായ വാസസ്ഥാ നങ്ങളും ആവശ്യമായിവന്നു. ഇതില്‍ നിന്നാണ്‌ ബ്യം (സംസ്കാരം) എന്ന പദം പിറ വികൊള്ളുന്നത്‌. നിലം ഉഴുതുമറിയ്ക്കുക, കൃഷിചെയ്യുക എന്നീ അര്‍ത്ഥങ്ങളിലാണ്‌ cultus aga ലാറ്റിയ പദം ഉപയോഗിച്ചുവന്നത്‌.” വാസസ്ഥാനമുണ്ടാക്കുക അധിവസി ക്കുക എന്നി അര്‍ത്ഥേങ്ങളിര ണെ, വസം എന്നി പദങ്ങളും (്രചാരത്തിലുണ്ടായിരു ന്നു. ഇപ്രകാരം, കൃഷി, മൃഗപരിപാലനം, സാമൂഹൃജീവിതം എന്നിവയുമായി ബന്ധ ഒപ്പട്ടാണ്‌ കള്‍ച്ചര്‍ എന്ന പദത്തിന്റെ നിഷ്പത്തി. ഭാരതീയ പശ്ചാത്തലത്തില്‍ സമാനപ ദമായ സംസ്കാരത്തിന്റെ നിരുക്തി അസ്വേഷിക്കേണ്ടതുണ്ട്‌. ശേഖരിക്കുക, പാകംചെ യ്യുക, മീനുസപ്പെടുത്തുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ “സംസ്കൃത്‌' എന്ന ധാതുവിന്‌ മോണി യര്‍ വില്യംസ്‌ നല്കുന്നുണ്ട്‌.” ഉല്‍പാദന്യകമം പോലെതന്നെ, കൂട്ടായ ജീവത്തിന്‌ പ്രേരകമായ മറ്റുചില ഘടക ങ്ങള്‍ കൂടി ഉണ്ടായിരുന്നു. പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിരന്തരമായ ഉത്ഭവത്തി ന്നെയും നാശത്തിന്റെയും അവസ്ഥയിലാണ്‌. ഈ ഉത്ഭവത്തിന്റെയും നാശത്തിന്റെയും അവസ്ഥകളെ കുറിച്ചുള്ള അന്വേഷണം സംസ്കാരത്തിനപ്പുറ്മുള്ള പല സവിശേഷകു ട്ായ്മകള്‍ക്കും രൂപം നലകി. ഇതില്‍ സംഘടിതവും സവിശേഷവും സര്‍വവ്ൃപേകവു മായ ഒരു കൂട്ടായ്മ മതങ്ങളുടേതാണ്‌. കാര്‍ഷിക രീതിയുടെ വൃത്യാസങ്ങള്‍ ഏറ്റകുറച്ച്‌ ലുണ്ടാക്കാമെങ്കിലും, കാര്‍ഷിക വൃത്തിയിലധിഷ്ഠിരുമായ സംസ്കാരസങ്കല്‍പം പൊതുവെ ഒന്നായിരുന്നു. എന്നാല്‍ മത ചിന്തകളാണ്‌ വൈവിധ്യമേറിയ സാംസ്‌കാ 15 രിക ബോധത്തിന്‌ വേഗത വര്‍ദ്ധിപ്പിച്ചത്‌. മനനം ചെയ്യുക, യുക്തിവിചാരം ചെയ്യുക എന്നെല്ലാം അര്‍ത്ഥമുള്ള മനു, മന്യേതേ എന്ന സംസ്കൃതധാതുവില്‍ നിന്നാണ്‌ മത്‌ ശബ്ദം നിഷ്പന്നമായിതിക്കുന്നത്‌. കൂടു തല്‍ സനയതമായ അര്‍ത്ഥത്തില്‍ “ധര്‍മ്മം' എന്ന ഒരു പദവും ഇതേ ആശയത്തില്‍ ഭാര തത്തില്‍ ഉപയോഗിച്ചുവരുന്നു. ധു-ധരതി എന്ന ധാതുവില്‍ നിന്നാണ്‌ ധര്‍മ്മശബ്ദം നിഷ്പന്നമായത്‌. ധരിയ്ക്കുക, സംവഹിയ്ക്കുക, യഥായോഗ്യം ക്രമീകരിക്കുക ഏന്നെ ല്ാമാണ്‌ ധര്‍മ്മം എന്ന പദം അര്‍ത്ഥമാക്കുന്നത്‌. പാശ്ചാത്യര്‍ ഉപയോഗിച്ചുവരുന്ന “റിലിജിണണ്‍്‌ എന്ന പദം “റിലിജിയോ' എന്ന ലാറ്റിന്‍ പദത്തില്‍ നീന്ന്‌ ഉണ്ടായതാണ്‌. നിഗൂഡരഹസ്ൃങ്ങളുമായുള്ള സമാഗമം എന്നാണ്‌ 'റെലിഗറ്‌ എന്ന ലാറ്റിന്‍ ക്രിയാധാതു അര്‍ത്ഥമാക്കുന്നത്‌. ആരംഭഘട്ടത്തില്‍ എല്ലാ മതു ങ്ങളും ഒരേ ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരമയേഷിച്ചുത്‌. മനുഷ്യ൯ ആരാണ്‌ ? അവന്റെ ആരംഭം എവിടെ നിന്നാണ്‌ * ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും എന്താണ്‌ ? തുടര്‍പ്രകിയ എന്ന നിലയില്‍ മരണാനന്തര ജീവി തമുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതില്‍ പ്രധാനം. മതത്തിന്റെ ഉല്പത്തി യെകുറിച്ച്‌ നിലനില്ക്കുന്ന വീക്ഷണങ്ങള്‍ പലതാണെങ്കിലും, പൊതുവെ അതീതസത്ൃു ങ്ങളെകുറിച്ച്‌ അയേഷിക്കാനുള്ള ത്വരയില്‍ നിന്നാണ്‌ മതം പിറവി എടുക്കുന്നത്‌. ലോകത്ത്‌ എല്ലായിടത്തും മതങ്ങള്‍ക്കു ചില സമാനതകള്‍ ഉണ്ട്‌. സാര്‍വജനീനത, അദ്യ ശ്യമായ അരുപിലോകം, മതാനുഷ്ഠാന്രകമം, ധാര്‍മ്മികബോധം, ശ്രുതികള്‍ അഥവാ മത സാഹിത്യങ്ങള്‍, പ്രവാചകര്‍, മതദരശനം, മരണാനന്തരജിീവിതവിശ്വാസം ഏന്നിവ യാണ്‌ അവ. മതത്തിന്റെ മലികതത്വചം ഈശ്ചരവിശ്വാസമാണ്‌. പയരാണികരുടെ ഈശ്വരവിശ്ചാസത്തിന്‌ വ്യക്തമായ രൂപമോ, നിയതമായ അര്‍ത്ഥമോ വിശ്വാസികള്‍ 16 നിശ്ചയിക്കുന്ന വിധം കണ്ടെത്താ൯ കഴിയില്ല. അമൂരത്തമായ വിശ്ചാസങ്ങളും ആരാധ നാരിതികളും നിലനിന്നിരുന്ന പ്രാരംഭഘട്ടത്തെ ആത്മവാദം - അനിമിസം - എന്ന സജേഞ കൊണ്ട്‌ ചരിത്രകാരന്‍മാര്‍ വേര്‍തിരിക്കുന്നു. ഇതിനുശേഷം മതത്തിന്റെ വൃത്ൃസ്ത രൂപങ്ങള്‍ പ്രാകൃതവും പരിഷ്കൃതവുമായ രീതിയില്‍ ലോകത്തിലെ വിവിധ ജനതകശള്‍ക്കിടയില്‍ സജീവമായി. സര്‍വംദൈവവാദം, അപലദൈതം, ബഹുദേവതാ വിശ്വാസം, സൃഷ്ടിമാത്രവാദം, ആശയമാര്രവാദം, ഏകദൈവവിശ്വാസം എന്ന്‌ വികസിത മതരുൂപങ്ങള്‍ ഇന്നു വളരെ സുപരിചതമാണ്‌. ആത്മവാദം, കുലദേവതാ വാദം, പിതൃപൂജ, മാജിക്‌ എന്നിവ പ്രാകൃത മതത്തിന്റെ രൂപങ്ങളാണ്‌. ഇന്ന്‌ ഏറെ പ്രചാരത്തിലിരിക്കുന്ന യഹുദമതം, ക്രിസ്തുമ തം, ഇസ്ലാംമതം, ഹിന്ദുമതം എന്നിവയും ബുദ്ധ, ജൈന, പാര്‍സി, കണണ്‍്ഫ്യൂഷ്യനു, താവോ, ഷിന്റോ, സിഖ്‌ എന്നി മതദര്‍ശനങ്ങളും പരമമായ സത്യത്തെ അസന്വേഷിക്കാ നുള്ള മാനവയത്നത്തില്‍ മരു “മൂല്യ ബോധങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഇ(രിയാതിതമായ വിഷയങ്ങളെകുറിച്ചും അദൃശ്ൃയലോകത്തെ കുറിച്ചും ഭാവന ചെയ്യാന്‍ മനുഷ്യനു കഴിവുണ്ട. ഇത്‌ മൃഗത്തില്‍നിന്ന്‌ മനുഷ്യനെ വേര്‍തിരിക്കുന്ന ഗുണ മാണ്‌. കാണാന്‍ പാടില്ലാത്തത്‌ ഗ്രഹിയിക്കാനും, ശ്രാഹൃമല്ലെങ്കില്‍ കൂടി വിശ്വസിക്കാനും മനുഷ്യനു സാധിക്കുന്നു എന്ന ഹോവെല്‍സിന്റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്‌. 'പ്രതീക്ഷിക്കുന്നവയെകുറിച്ചുള്ള ഉറപ്പും അദൃശ്യമായവയെകുറിച്ചുള്ള ബോധ്ൃവുമാണ്‌ വിശ്വാസം എന്ന ബൈബിളിലെ വാക്യവും ശ്രദ്ധേയമാണ്‌. വൃക്തിന്ധാത്രന്ത്യമുള്‍പ്പെടെ ഒരു കാരൃത്തിലും നിശ്ചിതമായ ഒരു കാഴ്ചപ്പാട മനുഷ്യനുണ്ടായിരുന്നില്ല. സ്വന്തം സ്വാത്രുന്യരം അല്പം തൃജിച്ചിട്ടാണെങ്കിലും സമൂഹ ത്തിരം സുരക്ഷ കട്ടാനുള്ള ആഗ്രഹവും, മതപ്രബോധനത്തിന്റെ ഫലമായി മോക്ഷ 37 ത്തോടുകൂട്‌ി! പരലോകത്ത്‌ പോകാനുള്ള വൃശ്രതയും മനുഷമൃനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വൃക്തിയുടേതായ ബോധമണ്ഡലം വിട്ട ജാതി, ഗോരതം, വിഭാഗം മുതലായ പ്ല അധീശത്ധങ്ങളും മനുഷ്യചിന്തയിലേക്ക്‌ കടന്നുവന്നിട്ടുണ്ട്‌. എന്നാല്‍ അദ്ധ്യാത്മി കവും, ആധിദൈവികവും ആധിഭാതികവുമായ വിഷയങ്ങളിലും ജീവിതാവബോധ ത്തിലും മനുഷ്മയന മന്നുശാന്തിയും സുരക്ഷയും നല്‍കുന്ന സ്ഥാപനങ്ങളില്‍, വിശാലവും വിപുലവുമായ സ്ഥാനം കിട്ടിയത്‌ മതസ്ഥാപനങ്ങള്‍ക്കാണ്‌. ജീവിതത്തിലെ മുല്ൃചിന്ത കള്‍ക്ക്‌ രൂപം നല്കുന്നതില്‍ ക്രിസ്ത്വാബ്ദം 14-0൦ നൂറ്റാണ്ടിന്റെ മദ്ധ്യംവരെ മതമാണ്‌ മേരാകൈ നേടിയത്‌. 1.2. മൂല്യബോധവും സാമുഹൃജിവി്ര വികാസവും മൂല്യം” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്താണെന്ന അനയേഷണത്തിന ലഭിക്കുന്ന ഉത്തരങ്ങള്‍ പലതാണ്‌. ഒരു വസ്തുവിനെ കുറിച്ചോ, പ്രതിഭാസത്തെ കുറിച്ചോ പ്രസ്താവന ചെയ്യു മ്പോഴും തീരുമാനമെടുക്കുമ്പോഴും നല്ലത്‌, പിത്ത, ശരി/തെറ്റ്‌ മുതലായ വിശേഷണ ങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഈ നിശ്ചയത്തിനാധാരമായ്‌! നാം ചെന്നെത്തുന്ന നിഗമന ങ്ങളാണ്‌ മൂല്യങ്ങള്‍ എന്നു പൊതുവെ പറയാം. മൂല്യങ്ങള്‍ ആത്മനിഷ്ഠം, വൃക്തിനി ഫ്ഠം, സമൂഹനിഷ്ഠം എന്ന്‌ ക്രമത്തിലേ വിലയിരുത്താന്‍ കഴിയു. ഒരു വസ്തുവിന്റേയൊ പ്രതിഭാസത്തിന്റേയോ, മൂല്യം അതിലല്ല അതിനെ വിലയി രുത്തുന്ന മനുഷ്യമനസ്സിലെ ഭാവവിശേഷത്തില്‍ നിന്ന്‌ ഉയരുന്ന ബോധത്തിലാണ്‌ ഏന്ന താണ്‌ ആത്മനിഷഠമുല്യവാദത്തിന്റെ പൊരുള്‍. മൂല്യം വസ്തുവിലോ പ്രത്ഭാസത്തിലോ ആണ്‌ കുടികൊള്ളുന്നത്‌ എങ്കില്‍, മൂല്യ വിചിന്തനത്തില്‍ ഭേദം കാണാന്‍ ഇടയില്ല. മൂല്യങ്ങളുടെ കാര്യത്തില്‍ അഭി,്പായവ്യത്യാസത്തിനുകാരണം ആത്മനിഷ്ഠതയാണ്‌. 18 എന്നാല്‍ സത്യം, ധര്‍മ്മം മുതലായ പരികല്പനകളില്‍ സാര്‍വദേശീയവും, സാര്‍വകാ ലികവുമായ പില മുല്യചിന്തകള്‍ നിലനിലല്‍ക്കുന്നതായി കാണാം. ഒരു വൃക്തിക്കു, ഒരു വസ്തുവോ പ്രതിഭാസമോ എപ്രകാരം ഭതികമോ മാനസി കമോആയിഅനുഭവപ്പെടുന്നു എന്നുള്ളതാണ്‌ വൃക്തിന്ഷാതയുടെ അമ്വേഷണതലം. ഏതെങ്കിലും ഒരു GOO പരിതസ്ഥ്തിയായിരിക്കും ഇവിടെ മൂല്യ നിര്‍ണ്ണയത്തിന്റെ ആധാരതത്ചം. ഒരു വസ്തുവോ, ആശയമോ ഒരിക്കലുണ്ടാക്കിയ മൂല്ൃയബോധമല്ല മറ്റൊരു സന്ദര്‍ഭത്തിലുണ്ടാക്കുന്നത എന്നതാണ്‌ ഇവിടെനാംകാണുന്നത്‌. ഈ പശ്ചാത്തലത്തില്‍ മൂല്യപിന്തയും അതിനെകുറിച്ചുള്ള പരച്ചുകളും സങ്കീര്‍ണ്ണമാണെന്ന വേദവ്യാസന്റെ പരാ മര്‍ശം തികച്ചും പ്രസക്തമാണ്‌. മൂല്യബോധത്തെകുറിച്ചു ഭാരതീയര്‍ക്കും പാശ്ചാതൃര്‍ക്കു മുള്ള വീക്ഷണങ്ങള്‍ സംക്ഷിപതമായി വിശദികരിച്ചു ഒരു നിര്‍വചനത്തിലെത്തിചേരാ നാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. 1.21, (പാചീന ഭാരതത്തിന്റെ മുല്യസങ്കംല്പം ഭാരതീയ മൂല്യബോധം ധര്‍മ്മബോധത്തില്‍നിന്നുകടന്നുവരുനതാണെന് പൊതുവെ പറയാം. ഈ ചിന്തയുടെ തുടക്കം വേദങ്ങളില്‍നിന്നും വേദാംഗങ്ങളുല്‍ നിന്നുമാണ്‌. ആദ്യം (്രയീവിദു, എന്ന പേരില്‍ ജുഗ്‌-യജുസ-സാമം എന്ന്‌ വേദങ്ങ ളാണ്‌ നിലവിര്‌ വന്നതും അംഗീകാരം നേടിയതും. പിന്നിടാണ്‌ ചതുര്‍വേദമായ അഥര്‍വം അംഗീകൃതമായല്‍്‌. മന്തം, (ബ്രാഹ്മണം, ആരണൃകം, ഉപനിഷത്ത്‌ എന്നീ നാലു വിഭാഗ ങ്ങള്‍ ഓരോ വേദത്തിനുമുണ്ട്‌. സംഹിതകള്‍ എന്നുകൂടി പേരുള്ള മ്രന്തങ്ങള്‍ പ്രധാനമായും ദേവസ്തോത്രങ്ങള്‍ ആണ്‌. യാഗകര്‍മ്മങ്ങളുടേയും ഇതിഹാസങ്ങളുടേയും വിശദികരണമാണ്‌ ബ്രാഹ്മണ ങ്ങള്‍. വനവാസികകളായി കഴിഞ്ഞ ജുഷിമാര്‍, ശിഷ്യന്മാര്‍ക്ക്‌ രഹന്ധയമായി പകര്‍ന്നുന 19 ല്കീയ ആദ്ധ്യാത്മികവിദൃയാണ്‌ ആരണ്ൃകത്തിലെ പ്രതിപാദ്യം. മോക്ഷമാര്‍ഗ്ൃത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ഈശ്ചരാനുഭൂതി ഉണ്ടാകുന്നതിനായി നലകിയ ആദ്ധ്യാത്മിക്ഷഞാ നമാണ്‌ ഉപനിഷത്തുക്കള്‍. മനുഷ്യന്‍ മനുഷ്യനുവേണ്ടി നിര്‍മ്മിച്ചുതാകയാല്‍ വേദങ്ങളും വേദാംഗങ്ങളും ഭാരത്തില്‍ മുല്ൃചിന്തകള്‍ക്ക്‌ വിത്തുപാകി. കല്പം, ഛന്ദസ്സ്‌, ജ്യോതിഷം, ശിക്ഷ, വ്യാകരണം, നിരുക്തം എന്നിവയാണ്‌ വേദാം ഗങ്ങള്‍. (്രാഹ്മണാധിപത്ൃത്തില്‍ യാഗത്തിന്‌ പ്രാധാസ്യംകിടിയതിനാല്‍ അക്കാര്യം പ്രതി പാദിക്കുന്ന കലപത്തിനാണ്‌ മുല്യൃചിന്തയില്‍ പ്രഥമസ്ഥാനം. വേദത്തില്‍ പറയുന്ന കര്‍മ്മ ങ്ങളെ പുരസ്കരിച്ചു രതം എന്നും വീടുകളിരു ചെയ്യുന്ന കര്‍മ്മങ്ങളെ പുരസകരിച്ച്‌ 'ശൃഹ്ൃം” എന്നും കലപശാസ്രതത്തിന്‌ രണ്ടു (പ്രധാന ശാഖകള്‍ ഉണ്ടായി. മേല്പറഞ്ഞ ശ്രാതസുയതങ്ങളും, ഗൃഹൃസൂധ്രങ്ങളും ചേര്‍ന്നാണ്‌ ഭാരതിയമുല്ൃസങ്കല്‍്പത്തിന്‌ മൂര്‍ത്തരൂപം നല്കിയത്‌. ഇവ പിന്നീട ധര്‍മ്മശാസ്രതങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഭാരതീയ ധര്‍മ്മശാസ്രതത്തിന്റെ മൂലം വേദ്മാകയാല്‍ വേദങ്ങള്‍ രചിക്കപ്പെട്ട ഭതിക സാഹചര്യത്തില്‍ നിന്നുവേണം ഭാരതീയ മൂല്ൃസങ്കലപത്തെ മനസ്സിലാക്കേണ്ടത. പ്രകൃ തിപ്രതിഭാസങ്ങളോടുള്ള കരണ്പ്രതികരണം തന്നെയാണ്‌ ഈ ചിന്തയുടെ അടിസ്ഥാനം എന്നുകാണാം. 2.2. വൈദികസാഹിതൃത്തില്‍ നിന്ന ക്രമേണ ലാകികസാഹിതുമണ്ഡലത്തിലെത്തു മ്പോള്‍ ശ്രാതം, സമാര്‍ത്തം, ഗൃഹൃം എന്നി ധര്‍മ്മസങ്കല്‍പങ്ങള്‍ക്കു പുറമെ ശിഷ്ടാ ചാരം, അന്തഃകരണം എന്നി വരമ്മ്പ്രമാണങ്ങള്‍ കൂടികടന്നുവന്നു. സന്ദേഹം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ അന്തുകരണം തന്നെയാണ്‌ പ്രമാണം എന കാളിദാസവചനം (പ്രശ സ്തമാണ്‌.” സാമാന്യധര്‍മ്മം, സവിശേഷധര്‍മ്മം എന്നിങ്ങനെ, ധര്‍മ്മചിന്ത കര്‍മ്മപദ്ധ തിയുമായി ബന്ധപ്പെട്ട പ്രതൃക്ഷമാകുന്നു. വര്‍ണ്ണം, ജാതി, പ്രായം എന്നീ ഭേദങ്ങള്‍ക്കു 20 തീതമായി എല്ലാവരും അനുഷവഠിക്കേണ്ടുന്ന സാമാനൃ/സാധാരണധര്‍മ്മങ്ങള്‍ അഹിം സ, സത്യം, അസ്തേയം, (രഹ്മചത്യം, അപരിഗഗഹം എന്നിവയാണ്‌. വര്‍ണ്ണാശ്രമധര്‍മ്മം അനുസരിച്ച്‌ ഓരോ വര്‍ണ്ണത്തിലുമുള്ളവര്‍ അനുഷ്ഠിക്കേണ്ടതാണ്‌ സവിശേഷധര്‍മ്മ ങ്ങള്‍. ഇവയെല്ലാം, അതുപിറവികൊണ്ട കാലഘട്ടത്തിന്റെ സവിശേഷസാമുഹൃ സാഹ ചരൃത്തില്‍ നിന്ന സംജാതമായതാണ്െങ്കിലും, അപഈരുഷേയമാണെന് പ്രചരിപ്പിച്ച്‌ ദിവ്യ മായി! പരഗണിക്കാനും നിരബന്ധതമാക്കാനുമുള്ള ഒരു ഡൃശഗത നിലവ്ലരുന്നു. മേല്‍വിവരിച്ച വസ്തുതകളുടെ പശ്ചാത്തലത്തില്‍, കലാസാഹിത്യാദിവിഷയങ്ങ ളേയും, ചരിത്രത്തേയും ആധാരമാക്കി ഭാരതത്തിന്റെ മൂല്യ സങ്കലപത്തെ താഴെപറയും പ്രകാരം വിലയിരുത്താം. പ്രകൃതിയില്‍ വസ്തുക്കളും പ്രതിഭാസങ്ങളും മാത്രമെ ഉള്ളൂ. ഒരു വസ്തുവിന്റെ ‘UMM യെ മുന്‍നിര്‍ത്തിയാണ്‌ അതിന്റെ മൂല്യം നിശ്ചയിക്കുന്നത്‌. വസ്തുവിന്റെ യാഥാര്‍ത്ഥൃപ്രകടനമാണ്‌ പ്രതിഭാസം. വസ്തുവിനും പ്രതിഭാസത്തിനും മൂല്യം ഇല്ല. നൈസര്‍ഗ്ലീകമല്ല എന്നതാണ്‌ മുല്ൃത്തിന്റെ മറ്റൊരു പൊതുസ്മഃഭാവം. വസ്തുവിലൂടെയും പ്രതിഭാസത്തിലൂടെയുമാണ്‌ മുല്യാവിഷ്കരണം സംഭവിക്കുന്നത്‌. ഉത്ഭവത്തിലും ഉദ്ദേ ശൃത്തിലും മൂല്യങ്ങള്‍ മാനുഷികങ്ങളാണ്‌. 2.3. ഭാരതീയ സങ്കല്പത്തില്‍ അടിസ്ഥാനമുല്യങ്ങള്‍ സത്യം, ശിവം, സുന്ദരം എന്നീ മൂന്നെണ്ണമാണ്‌. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ ഭാരതീയ സംസ്കാരം മൂല്യവുമായി ബന്ധപ്പെടുത്തി വിശദികരിക്കാറുണ്ട്‌. സനേഹം, അഹിംസ, അനുഭാവം, ദയ തുടങ്ങിയ ധാര്‍മ്മിക പ്രേരണകള്‍ ഇതിനോടൊപ്പം ഉള്‍പ്പെടുത്തേണ്ട താണ്‌. മാനവസംസ്കൃതിയുടെ പുരോഗതിയില്‍ ഉചിതമെന്നു തോന്നുന്ന പല ചിന്ത കളും ഉയര്‍ന്നുവരുമെന്നതിനാല്‍ അവയെല്ലാം ഇവിടെ അടിസ്ഥാനമൂല്യങ്ങളായി പര! 21 ഗണിക്കുന്നില്ല. ഈ പരിമിതി മുന്നില്‍ കണ്ടാണ്‌ ഭാരതീയ പണ്ഡിതന്മാര്‍ മൂല്യം മൂന്നാ ണെന്ന്‌ വിധിച്ചിട്ടുള്ളത്‌. UG a സതം ജ്ഞാനത്തിന്റെ ഭാവമാണ്‌. വസ്തുവിന്റേയും പ്രതിഭാസത്തിന്റേയും പിറ വി, വികാസം, സ്വഭാവം, നിയമാവലി എന്നിവ സത്യം ഉശഗക്കൊള്ളുന്നു. മൂല്യങ്ങള്‍ ആവിഷകരിക്കുന്നതിസും ആസ്ഥദിക്കുന്നതിനും മുരത്തവലകരണം ആവശ്യമാണ്‌. ഭാവ രൂപങ്ങളുടെ അഭാവത്തില്‍ പ്രകടനം സാധുമല്ല. കല, ശാസ്ത്രം എന്നിവ മൂല്യാവിഷ്ക രണത്തിനുള്ള മാധ്യമങ്ങളാണ്‌. ശാസ്രതത്തില്‍ ഗണിതശാസ്രതം അടിസ്ഥാനശാസ്രത മായി മാറുന്നത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാല്‍ പ്രകടമായ സത്ൃങ്ങളെ അല്ല, അവയ്ക്കുപിന്നിലുള്ള അര്‍ത്ഥങ്ങളെ ആണ്‌ കല ലക്ഷ്ൃംവെയ്ക്കുന്നത്‌. വിപാര്മാത്തക ഓണ്‌ (ഘട ശാസ്ത്രീയ രീതിയുടെ അടിസ്ഥാനം. ഭാവനാബിംബങ്ങളാണ്‌ ദ്ന- മാട) കലയുടെ അടിസ്ഥാനം. ആദ്യനിരീക്ഷണത്തില്‍ ഭാവന യുക്തിസഹമല്ലെന്ന്‌ തോന്നിയേക്കാമെങ്കിലും സതൃത്തിന്റെ പൂര്‍ണ്ണത അതിരു കാണാം. ജ്ഞാനത്തിന്റെ ഭാവ മാണ്‌ സത്യം, യഥാര്‍ത്ഥ ജ്ഞാനമാണ്‌ പരമമായ സത്ചും. പരമമായ സത്യം ഗ്രഹിക്കുക തന്നെയാണ്‌ മോക്ഷപ്രാപ്തി എന സങ്കല്പവും നിലവിലുണ്ട്‌. ബൂം ജ്ഞാനത്തിന്റെ രൂപദര്‍ശന്മാണ്‌ സുന്ദരം. രൂപത്തിന്‌ വൈവിധ്യമുള്ള വസ്തു ക്കളും പ്രതിഭാസങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കലാണ്‌ സാന്ദര്യാവിഷ്കാരത്തിനുള്ള മാര്‍ഗ്ഗം. ആവിഷകരിക്കാനുള്ള ഉപാധിയാണ്‌ കല. നിലവിലുള്ള രൂപത്തേക്കാള്‍, ഉണ്ടാ കാവുന്ന രൂപമാണ്‌ കലയുടെ ലക്ഷ്യം. ഇത്‌ ഭാവനയുടെ സൃഷ്ടിയാണ്‌. മനുഷ്യന്റെ നൈസര്‍ഗ്ലിക പ്രകൃതിയും, പ്രകൃതിയും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ കല 22 പിറവിയെടുക്കുന്നത്‌. ശാസ്രതീയമായ നിരീക്ഷണത്തില്‍ ക്രമവും ലയവുമാണ്‌ സന്ദ തൃം. സത്യാമ്വേഷണത്തിന്റെ രീതിശാസ്രതമാണ്‌ സൌന്ദര്യമെന്ന്‌ സാമാന്യേന പറയാം. ശ്ര്വം 'ശിവം' എന്നതുകൊണ്ട മംഗളം എന്നാണ്‌ ഉദ്ദേശിക്കുന്നതു. സതൃസൌന്ര്യങ്ങ ഓൂടെ ധര്‍മ്മം മംഗളം സൃഷ്ടിക്കുക എന്നതാണ്‌. ഏതെങ്കിലും ഗുണത്തിലൂടെയാണ്‌ ഇതു പുറത്തുവരുന്നത്‌. ശിവേതരമായിരിക്കുന്നതെല്ലാം ഇല്ലായ്മ ചെയ്യാനാണ്‌ മനുഷ്യ കര്‍മ്മങ്ങള്‍ ലക്ഷൃമിടുന്നത്‌. 1.3. മുലയചിന്ത പടഞ്ഞാറേ൯ രാജ്യങ്ങളില്‍ പാശ്ചാത്യ നാടുകള്ളെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചുമുള്ള എല്ലാ പഠനങ്ങളും പൊതുവേ ആരംഭിക്കുക ശ്രീസിന്നെ മാഹാത്മൃത്തെ കുറിച്ചും റോമിന്റെ പ്രതാപത്തിനെ കുറിച്ചുമുള്ള പരാമര്‍ശങ്ങളിലാണ്‌. പ്രാചീന്യഗീസില്‍ ഉയര്‍ന്നുവന്ന നഗരരാജങ്ങള്‍ വര്‍ഗുപരമോ വൃക്തിപരമോ ആയ അധികാരസ്ഥാപനങ്ങളുടെ സ്ഥാനത്ത്‌, നിയ്യന്തിത മെങ്കിലും ജനപങ്കാളിത്തമുള്ള ഒരു പ്രജാധിപത്യവ്യവസ്ഥയ്ക്ക്‌ തുടക്കം കുറിച്ചു. പലാ യന പ്രണേതാക്കളായ ഒരു ജനരുക്ക്‌ ഒരുസ്ഥലത്ത്‌ സ്ഥിരമായി അധിവസിക്കാന്‍ ഇത്‌ പ്രേരണ നല്കി. ഇതോടൊപ്പം സ്വകാരൃസ്വത്തും ആവിര്‍ഭവിച്ചു. സമൂഹത്തിന്റെ സുസ്ഥി തിക്കാവശ്യമായ വ്ൃക്തൃതിത ചിന്തകള്‍ ഉയര്‍ന്നുവന്നു. വൃക്തിവാദത്തിന്‌ മുന്‍തൂക്കം നലകിയാല്‍ ജനാധിപത്യം അര്‍ത്ഥശുന്യമാവും. ജനാധിപത്യം നിലനിര്‍ത്തണമെങ്കില്‍ ഒരുവ്ൃക്തിയേയും ഒരുപ്രത്യേക പരിധിക്കപ്പുറം ഓന്നതൃത്തിലെത്താ൯ അനുവദിക്ക രുത്‌. ഈ ഭൂമികയില്‍ നിന്നാണ്‌ പാശ്ചാതൃരാജ്യങ്ങളിലെ മുല്യചിന്ത ഉയര്‍ന്നുവരുന്ന ല്‍. ഇതു പ്രചരീപ്പിക്കുന്നതിനായി മിഥോളുജി ഉള്‍പ്പെടെയുള്ള വിജഞാനശാഖെകള്‍ കടന്നു വന്നു. സാംസ്കാരിക ക്ഷഥാരൂപങ്ങള്‍, ആചാരപരമായ കഥാരുപങ്ങള്‍, പ്രകൃതിയെകു 23 റിച്ചുള്ള കഥാരുപങ്ങള്‍, പ്രപഞ്ചോലപത്തികഥകള്‍ എന്നിങ്ങനെ തരംതിരിക്കാവുന്ന ഗ്രീക്ക്‌ പുരാണകഥകള്‍ നനയിലും, ബുദ്ധിയിലും, ശക്തിയിലും സദാചാരത്തിലുമുള്ള മൂല്യബോധത്തിന്‌ രുപം നല്കി. മനുഷ്യനു പ്രപഞ്ചത്തെ മനസ്സിലാക്കുന്നതും, പ്രകൃതിയിലും സമൂഹത്തിലും മാറ്റ മുണ്ടാക്കുന്നതും പ്രധാനമായും മുന്ന്‌ ജ്ഞാന സമ്പാദന മാര്‍ഗ്ഗങ്ങളില്‍ കൂടിയാണ്‌. ശാസ്രതജ്ഞാനം, ദാര്‍ശനികജ്ഞാനം, സാന്ദരൃശാസ്ര്രജ്ഞാനം. ഇവയെകുറിച്ചും ഇവ യുടെ പരസ്പരബന്ധത്തെകുറിച്ചും (പ്രാചീന ഗ്രീസുകാര്‍ക്ക്‌ അറിവുണ്ടായിരുന്നു. വിജ്ഞാനത്തിന്വെയും കലയുടെയും സമസ്തമേഖലകളിലും ഗ്രീസിന്റെ സംഭാവനകള്‍ അത്ൃപുര്‍വുങ്ങളും അമൂല്യങ്ങളുമാണ്‌. ഗ്രീക്കുകാരുടെ ശാസ്ര്തരജ്ഞാനമാണ്‌ മനുഷ്യ നന്മയ്ക്കു ഈന്ത്‌ നലകിയുള്ള വിജഞാനാവയേഷണത്തിന തുടക്കം കുറിച്ചത്‌. മേല്പ റഞ്ഞ മൂന്നു വിജ്ഞാനശാഖകളും ഒറ്റയ്ക്കൊറ്റയ്ക്ക്‌ നിലകൊള്ളുന്നവയല്ല, അവ പരസപരം സ്വാധിനിയ്ക്കുന്നവയാണ്‌. ശാസ്രതത്തിന്വെവളര്‍ച്ച യുക്തിപൂര്‍വം പ്രശ്നപരിസരങ്ങളെ സമീപിക്കാന്‍ മനു ഷ്യനു ധൈര്യം നലകുന്നു. (പ്രകൃതിയെ കൂടുതല്‍ അറിയുന്നതിനും, വ്യാഖ്യാനിക്കുന്ന തിനും സമൂഹത്തെ ഗുണപരമായി മാറ്റുന്നതിനും ദാര്‍ശനിക്ചര്‍ച്ചുകള്‍ സഹായകമാ കുന്നു. ഈ രണ്ടു ശാഖകളുടെയും വികാസം, സൌന്ദരൃശാസ്രതബോധത്തിലും ആവി ഷ്കരണ രീതിയിലും സ്വാധീനം ചെലുത്തുന്നു. മനുഷ്യമനസ്സിന്റെ അഗാധതകളില്‍ ഇറങ്ങിച്ചെന്ന്‌ പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ സായര്യാവിഷ്കരണത്തിനു മാരതമെ കഴിയു. മറ്റെല്ലാ സാമൂഹൃബോധരുപങ്ങളും ജിവിതത്തിന്റെ ഒരുവശത്തെ മാത്രമെ പ്രതിനിധാനം ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രപഞ്ചത്തിന്റെയും പ്രതിഭാസ ങ്ങളുടേയും സൌഈന്ദര്യാത്മകജഞാനസമ്പാദനംമുലമുണ്ടാകുന്ന മൂര്‍ത്തരൂപമായ കല, മനുഷ്യജീവിതത്തെ മുത്തേമായും സമഗമായും പ്രതിനിധാനം ചെയ്യുന്നു. (പ്രകൃതി, 24 സമൂഹം. മനുഷ്യവ്യക്തിത്വം എന്നിവയുടെ മഹത്വവും സൌന്ദര്യവും ആസ്വദിക്കാനുള്ള പരിശ്രമത്തില്‍ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന പ്രതൃശാസ്രതമായും, കലയും സാഹിത്യവും പ്രവര്‍ത്തിയിക്കും. വെര്‍ത്തുസ്‌ എന്ന ഗ്രീക്ക്‌ പദത്തില്‍നിന്നാണ്‌ വെചു ഗല എന്ന ഇംഗ്ലീഷ്‌ പദം നിഷപന്നമാകുന്നത്‌. പാശ്ചാത്യ മൂല്യചിന്തയുടെ അടിസ്ഥാനപദമാണ്‌ ഇത്‌. സത്യം (സ, സൌന്ദര്യം നമ, നയ (സട എന്നിവയാണ്‌ പ്രാചീന ര്രീസിന്റെ അടിസ്ഥാന മുലൃസങ്കല്പം. ഭാരതീയവിക്ഷണത്തോടൊപ്പം ഈ പാശ്ചാതൃകാഴ്ചപ്പാടുകളില്‍ നിന്നുകൂടി പിറവികൊള്ളുന്നതാണ്‌ മുല്ൃത്തെകുറിച്ചുള്ള ആധുനിക ചിന്തകള്‍. ഈ മേഖലയെകുറിച്ച്‌ പഠനം നടത്തുന്ന വിജ്ഞാനശാഖയെ ദാര്‍ശനികര്‍ മൂല്യ സിദ്ധാന്തം (കാവ്ജ) എന്നു വിളുക്കുന്നു. പഠനശാഖ എന്ന നിലയില്‍ വളര്‍ന്നുവന്ന തോടെ മൂല്യത്തെ നിരവചിക്കാനുള്ള പരി്രരമവും തൂടങ്ങി. മാനുഷിക മൂല്യങ്ങളെല്ലാം ഒരു നിതൃമൂലൃത്തിന്റെ താത്കാലിക പ്രകാശനമാ ണെന്നും ഈ നിത്യമായ മൂല്യക്രമം ആത്മീയ സ്വഭാവമുള്ളതും മാറ്റമില്ലാത്തുമാണെന്നും അഭിപ്രായമുണ്ട്‌. അഭികാമ്യമായ അനുഭവങ്ങളാണ്‌ മൂല്യങ്ങള്‍ എന്നതാണ്‌ ഈ നിര്‍വ ച്നം അര്‍ത്ഥമാക്കുന്നത്‌. എന്നാല്‍ ഇവിടെ “അഭികാമ്യം” എന്ന പദം നിര്‍വചിക്കാന്‍ വിഷമമാണ്‌. മൂല്യം എന്താണെന്ന ചോദ്യത്തിന്‌ അത്‌ നിങ്ങള്‍ കൊടുക്കുവാന്‍ തയ്യാറാകുന്ന വിലയാണ്‌ എന്ന്‌ ബേല്‍സ്‌ നിര്‍വചിക്കുന്നു. (പ്രയോജനകരവും (്രയോഗക്ഷമവുമായ ഈ നിര്‍വചനം മൂല്യങ്ങള്‍ ആപേക്ഷികവും മനുഷ്യനാല്‍ നിര്‍ണ്ണുയിക്കുപ്പെടുന്നതുമാണ്‌ എനനബോധത്തില്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ചുരുക്കത്തില്‍ മൂല്യങ്ങളുടെ സ്വഭാവം സാമാന്യേന ഇനി പറയുന്നവയാണ്‌. 25 * മൂല്യം അനുഭവനിഷ്ഠവും അനിര്‍വചനീിയവുമായ ഒരു ഗുണമാണ്‌. * എന്തെങ്കിലും താല്പരൃത്തിനാസ്പദമായ വസ്തുവാണ്‌ * മൂല്യങ്ങള്‍ സത്തയാണ്‌. 14. മാനുഷികമുല്യങ്ങള്‍ മനുഷ്യോല്‍പത്തിയെ കുറിച്ചു ഈശ്വരവിശ്വാസികളും അതല്ലാത്തവരും തമ്മില്‍ സാരമായഅഭിപ്രായവ്യൃത്യാസങ്ങള്‍ ഉണ്ട. വികാസപരിണാമത്തിന്റെ ഒരുഘട്ടത്തില്‍ നിര്‍ജീവപദാര്‍ത്ഥത്തില്‍ നിന്ന്‌ ജീവോല്പത്തി സംഭവിച്ചുവെന്ന്‌ ശാസ്ത്രജ്ഞന്മാര്‍ അഭി പ്രായപ്പെടുന്നു. എന്നാല്‍ ഈ പിറവിക്ക്‌ ഒരു ഏകനാഥനുണ്ടെന്നാണ്‌ വിശ്വാസികളുടെ അഭിപ്രായം. എന്താണ്‌ മനുഷ്യന്‍ ജീവന്‍ എന ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഒരേജാതിയില്‍പെട്ട സ്ത്രീപുരുഷബീജം അതിലുശ്ക്കൊള്ളുന്ന ജനുസ്തും ക്രോമ സോമുകളും സംജനിപ്പിച്ചു ലയിക്കുമ്പോഴാണ്‌ ഒരു ജീവന്‍ രൂപംകൊള്ളുന്നത്‌ എന്നാണ്‌ ശാസ്രതസിദ്ധാന്തം. സൃഷട്ചൈതന്യങ്ങളുടെ ആദിരുപങ്ങള്‍ ഇവയില്‍ ലയിച്ചിരിക്ക യാല്‍ ഏറ്റകുറച്ചിലനുസരിച്ച ഇതിലേതെങ്കിലും ഒന്നിന്റെ രൂപം/പ്രകൃതം ജന്തുവിന്‌ സിദ്ധിക്കുന്നു. മനുഷ്യനും മറ്റുജന്തുക്കളുംതമ്മിരല്‍ു ജീവശാസ്രതപരമായ കാര്യങ്ങളില്‍ . ജനനം, വളര്‍ച്ച, പുനരുലപാദനം, തിരോധാനം തുടങ്ങിയ മേഖലകളില്‍ -- അടിസ്ഥാ നപരമായി അന്തരം കാണുന്നില്ല. എന്നാല്‍ മറ്റേതോരുജന്തുലോകത്തേക്കാളും സവി ശേഷമായാണ്‌ മനുഷൃലോകത്ത്‌ സാമൂഹൃഘടെ പ്രതൃക്ഷപ്പെടുന്നത്‌. മനുഷ്ൃത്ധം' എന്നു പേരുനല്കിവിളിയ്ക്കുന്ന വൃക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യമാണ്‌ സവിശേഷമായ ഈ സാമൂഹൃരിതിയ്ക്ക്‌ തുടക്കം കുറിച്ചത്‌. 14.1. പ്രകൃതിയോട്‌ എത്രമാത്രം ഏറ്റുമുട്ടിയാലും, ആപതികരമാണെന്നു തോന്നുന്ന 26 വിധം വിജയം നേടിയാലും പുതിയ വെല്ലുവിളികള്‍ വൃക്തിക്കും സമൂഹത്തിനും മുന്‍പില്‍ ഉയര്‍ന്നു വരുമ്പോഴാണ്‌ “മനുഷ്യത്വം” പ്രബലപ്പെടുന്നത്‌. നിയതിനിയമങ്ങളെ കുറിച്ചുള്ള ബോധവും, അതിനെ വിവേകപൂര്‍വം കൈകാര്യം ചെയ്യാനുള്ള ജാഗ്ര തയുമാണ്‌ മനുഷ്യനെ ഇതര ജിവജാലങ്ങളില്‍നിന്‌ വൃത്ൃസ്തനാക്കുന്നത്‌. നാം ജീവി ക്കുന്ന വാസയോഗ്യമായ ഈ ഭൂമി ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ മേല്‍പറഞ്ഞ ബോധത്തില്‍ നീന്നാണ.. പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടേതായ ഒരു ലോകമുണ്ട്‌. മനുഷ്യനും, അവന്റേതായ ഒരു ലോകത്തിലാണ്‌, ചിന്താപരമായും ക്രിയാ പ്രമായും വ്യാപരിക്കുന്നത്‌. ഇതര ജീവജാലങ്ങളുടെ ലോകം എങ്ങനെയാണോ പിറ വികൊണ്ടത്‌ അത്രേപകാരത്തില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നു. മനുഷ്യന്റെ ലോകമാ കട്ടെ, ഭാത്ക ജീവിതത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തികരിക്കാന്‍ വേണ്ട്‌ യുള്ള യത്നത്തില്‍ അനുദിനം പരിഷ്കരിക്കപ്പെടുന്നു. മനുഷ്യലോകം അവന്റേതുമാ ര്രമാണ്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട ഈ പ്രപഞ്ചത്തില്‍, തന്മേതുമാധ്രമായ ഒരു ലോകം സൃഷ്ടിക്കാന്‍ നടത്തുന്ന യത്നമാണ്‌ മനുഷ്യാദ്ധാനം. എന്നാല്‍ തനിയ്ക്കു ജീവിക്കണമെങ്കില്‍ പ്രകൃതിയുമായും, ഇതരജിവജാലങ്ങളുമായും തന്യേതന്നെ സഹ ജീവികളുമായും ഏറെ പൊരുത്തപ്പെടേണ്ടതുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കുന്നു. അമിത മായ (്രകൃതിചുഷണം, അനാവശ്യമായ ധനാര്‍ജനം, അനുഭവങ്ങളാലുടെ സമുഹം സൃഷ്ടിച്ച വിധിവിലക്കുകള്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ലംഘിക്കാനുള്ള ത്വര മുത ലായവ തടയുന്നതിനായി പില വിശ്ധാസങ്ങളും സംഘടിതപ്രയതനങ്ങളും ആരംഭിച്ചത്‌ മനുഷ്യത്വത്തിന്‌ പുതിയ രൂപഭാവങ്ങള്‍ നലകി. നേരത്തെ സൂചിപ്പിച്ചു മതമുല്ൃയബോ ധവും പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രചാരം നേടിയ മതേതരമൂല്യബോധവും ചേര്‍ന്നു ണ്ടായ മാനുഷിക വീക്ഷണമാണ്‌ “മാനേവികത' അഥവാ ഹ്യൂമനിസം എന മുലു സങ്കല്പം. 27 ഹ്യൂമസ (ധം) എന്നു ലാറ്റിന്‍ വാക്കിന്‌ ഭൂമി എന്നാണ്‌ അര്‍ത്ഥം. ഭൂമിയില്‍ നീവ സിക്കുന്നവന എന്ന അര്‍ത്ഥത്തില്‍ ഹോമോ (ബല) എന്ന പദവും പ്രചാരത്തിലുണ്ടാ യിരുന്നു. ഭൂമിയുമായി ബന്ധമുള്ളതും, മതാതിരവുമായ ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെ സൂചിപ്പിക്കാനാണ്‌ ഫ്യൂമനിസം എന്ന പദം ആദ്യകാലത്ത്‌ ഉപയോഗിച്ചത്‌. പ്രാചീനകാലഘടുത്തില്‍ പരിമിതമായ അര്‍ത്ഥം മാത്രമുണ്ടായിരുന്ന ഈ പദം ക്രമേണ പുതിയ അര്‍ത്ഥങ്ങള്‍ കൈവരിച്ചു. 4. മനുഷ്യനാണ്‌ എല്ലാറ്റിന്റെയും അളവുകോല്‍. അവനു വേണ്ടിയാണ്‌ പ്രപഞ്ച ത്തിലെ സമസ്തവിജ്ഞാനവും. ഈ ആശയമാണ്‌ മാനവികതാവാദത്തിന്റെ ആന്തര സത്ത. ഗ്രീക്ക്‌ റോമന്‍ ചിന്തകളുടെ പ്രചാരത്തിലൂടെയാണ്‌ ഈ ചിന്ത നിലവില്‍ വന്ന ത്‌. യഹുദമതവും അതിന്റെ തുടര്‍ച്ചയായി കാണാവുന്ന ക്രിസ്തുമതവും മാനവമനോഗ തിയുമായി പൊരുത്തപ്പെട്ടുപോകുന്ന മതദര്‍ശനങ്ങളാണ്‌ ആദൃകാലത്ത്‌ മുന്നോട്ടുവെ ച്ചത്‌. (്രിസ്തുമതാനുയായിയായ കോണ്‍സ്റ്റാസ്റിയ൯ ച്രകവര്‍ത്തി തന്റെ തലസ്ഥാനം ഗ്രീക്ക്‌ സംസ്‌കാരത്തിന്റെ ആസ്ഥാനമായിരുന്ന ബൈസാന്‍ഷ്യ (ജസ ത്തിലേക്കു മാറ്റിയതും, ഈ പ്രദേശത്തിന്റെ പേര കോണ്‍സ്റ്റാന്റിനോപ്പിള്‍ (൩ നെഘ്യടേ എന്നാ ഷ്ഴിയതും ലോകചരിരതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ക്രിസ്തുമതത്തിന്‌ വ്യാപേക മായ പ്രചാരം കിട്ടാന്‍ തുടങ്ങുന്നത്‌ ഈ കാലത്താണ്‌. ശ്രീസിന്റെയും റോമിന്റെയും വിജ്ഞാനഭണ്ഡാരത്തെ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുന്നതിന്‌ ക്രിസ്തുമതം ശ്രദ്ധിച്ചു. ആരാധനാ്രമത്തില്‍ -- ലിറ്റര്‍ജി -- ഇതിനെ സ്വാധിനം വരു ത്തുന്നതിനും മതുമേലധ്യക്ഷന്‍മാര്‍ തയ്യാറായി. ക്രിസ്തുവില്‍ “സ്വര്‍ഗ്ഗപുര്തന്‍' എന്ന സങ്കല്‍ല്പത്തോടൊപ്പം, മനുഷ്യപുര്തന്‍' എന്ന ഒരു സങ്കല്‍പം കൂടി വ്യാപകമായി പ്രചാ രത്തില്‍ വന്നതോടെ മനുഷ്ൃകേന്ദ്രീകൃതമായ മതവിക്ഷണത്തിന്‌ ആക്കം വര്‍ദ്ധിച്ചു. 'മനുഷ്യത്ധം' എന്നതുകൊണ്ട്‌ സമൂഹം ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെക്കുകയും മനു 28 ച്ൃനും ദൈവത്തിനും വേണ്ടി അവ അനുഷ്ഠിക്കേണ്ടത്‌ ഓരോ മനുഷ്യന്റേയും കടമ യാണെന്ന ധാരണ പ്രചാരത്തില്‍ വരകയും ചെയ്തു. കുദാശകള്‍ എന്ന പേരിലറിയ പ്പെടുന്ന ക്രിസ്തുമതത്തിലെ സംസ്കാരകർമ്മങ്ങൾ കേവലം പവിര്രികരണചടങ്ങുകള്‍ മാരരമായിരുന്നില്ല. ജ്ഞാനസ്നാനം, കുമ്പസാരം, കുര്‍ബാന, സ്ഥൈര്യലേപനം, വിവാ ഹം, ഗുരുപ്പട്ടം, രോഗിലേപനം എന്നീ ഏഴു കൂദാശകള്‍ ബാഹൃകര്‍മ്മാനുഷഠാനവും അതൊടൊപ്പം ആദ്ധ്യാത്മിക പ്രാര്‍ത്ഥനയും കൂടി ചേര്‍ന്നതാണ്‌. യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തില്‍ മുന്നോട്ടുവെച്ച അഷടഭാഗ്യങ്ങള്‍ ക്രിസ്തുമതത്തിന്റെ മാനവിക വീക്ഷണത്തിലേക്ക്‌ വിരല്‍ ചുണ്ടുന്നു. ഈ കാഴ്ചപ്പാടുകള്‍ നിലവില്‍ വന്നതോടുകൂടി മനുഷ്യന്റെ പുണൃപാപബോധങ്ങളില്‍ മാറും വന്നു. മതവും സമൂഹവും മുന്നോട്ടുവെ യ്ക്കുന്ന പുണ്യപാതയില്‍ സഞ്ചരിക്കാന്‍ മനുഷ്യന്‍ തയ്യാറാണെങ്കിലും ചിലഡ്ൃക്തി സ്വഭാവങ്ങളും, സാമൂഹൃഘടനയിലെ ചില വിശേഷതകളും അതിനു വിഘാതം സൃഷ്ടി ക്കാന്‍ ഇടയുണ്ടെന്ന്‌ യേശുക്രിസ്തു കണ്ടു. പാപം ചെയ്തു എന്നതുകൊണ്ടു മാദ്രം ഒരാള്‍ ദൈവലോകത്തിരു പ്രവേശിക്കാ൯ അനഹനാകുന്തില്ലെന്നും പാശ്ചാത്താപത്തി ലൂടെ മാനസാന്തരപ്പെടാന്‍ അവന്‍ അവസരം കൊടുക്കാവുന്നതാണെന്നും ക്ര്സ്തു മതം പ്രഖ്യാപിച്ചു. ഹ്്യൂമന്സം - മാനവികത - എന്ന ആശയം ശാസ്ര്രീയവും യുക്തിസഹവുമായി മുന്നോട്ടുവെച്ചുതും പ്രചരിപ്പിച്ചതും ക്രിസ്തുമതത്തിന്റെ ആദുൃകാലഘട്ടത്തിലെ മിഷ ണറിമാരാണ്‌. പിന്നീടുകടന്നുവന്ന ഇസ്ലാംമതം മനുഷ്യന്റെ സമൂഹജീവിതത്തിലും വൃക്തിജീവിതത്തിലും കര്‍ക്കശമായ ചില ചിട്ടകള്‍ നടപ്പിലാക്കി. മാനവികതയുശപ്പെ ടെയുള്ള മൂല്ൃപിന്തകളെ വിശ്വാസവുമായി - ഈമാന൯ (ജൈ -- ബന്ധപ്പെടുത്ത്മാ ര്രമെ ഇസ്ലാം കണ്ടിരുന്നുള്ളൂ. 29 1.43. ഇരുളടഞ്ഞു കാലേഘടും, മാനവികരുയുടെ അപ്ച്യഘട്ടം റോമാ സാാജ്ൃത്തില്‍ സ്വത്രന്തചിന്തയ്ക്കും ആശയവിനിമയത്തിനുമുണ്ടായിരുന്ന സ്വാതന്ത്ര്യം ഏ.ഡി. 529 ആയപ്പോഴേക്കും ഏതാണ്ട്‌ അവസാനിച്ചു. ക്രിസ്തുമതം മത പരമായ വിഷയങ്ങളില്‍ ഏകാധിപതയ പ്രവണതകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. ഏ. ഡി. ടോ മുതല്‍ 3400 വരെയുള്ള കാലഘട്ടം ഇരുണ്ടയുഗം എന്ന പേരിലാണ്‌ ലോകചരി ര്രത്തില്‍ അറിയപ്പെടുന്നത്‌. മരത്തിന്റെ ആന്തരികസത്തയെ ഉപേക്ഷിച്ചു കേവലം അനു ഫ്ഠാന ഘടകങ്ങള്‍ക്ക്‌ പ്രഥമസ്ഥാനം നല്‍കാനും മതഭരണത്തിനുവേണ്ടി അമിതാധി കാരമുള്ള സ്ഥാപനങ്ങളെ സൃഷ്ടിക്കുവാനും തുടങ്ങിയപ്പോള്‍ താല്കാലിമായി മാന വികതയുടെ അപചയവഘട്ടം ആരംഭിച്ചു. പലഭു,്പരദേശങ്ങളിലുമുള്ള ഭരണകൂടങ്ങളും ഭരണാധികാരികളും മതസ്ഥാപനങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറി. മനുഷ്യന്‌ ചിന്താസ്വാത്ര്രയം നഷ്ടപ്പെട്ട ഈ കാലയളവില്‍ അതിന്റെ ആവിഷ്കാ രരൂപങ്ങളായ കലാസാഹീത്യാദ്‌! വിഷയങ്ങളില്‍ മുരടിപ്പനുഭവപ്പെടാന്‍ തുടങ്ങ്‌. മതാ ധിപതും', തങ്ങള്‍ക്ക്രപിയമായ കാരൃങ്ങള്‍ പറയുന്ന കൃതികളേയും എഴുത്തുകാരെയും നിര്‍ദയം നശിപ്പിക്കാന്‍ ആരംഭിച്ചു. കവിത, മരുപരമല്ലെങ്കല്‍ അത്‌ പിശാചിന്റെ വചന ങ്ങളാണെന് മതാദ്ധ്യക്ഷന്‍മാര്‍ വിധിച്ചു. വിഗ്രഹാരാധന നിരോധിക്കപ്പെടുകയും, പ്രത മാനിര്‍മ്മാണമുള്‍പ്പെടെയുള്ള എല്ലാ കലകളും അസത്ൃമാണെന്്‌ പ്രഖ്യാപിക്കുകയും ചെയ്തു. നിരന്തരമായ നിരീക്ഷണ, ഗവേഷണ, പരീക്ഷണങ്ങളിലൂടെ തങ്ങള്‍ കണ്ടെ ത്തിയ പ്രപഞ്ചസത്യങ്ങള്‍ വെളിപ്പെടുത്തിയ ശാസ്രതജ്ഞന്‍മാരെ അംഗീകരിക്കാന്‍ തയ്യാ റായില്ല എന്നു മാത്രമല്ല അവരെ ശിക്ഷിക്കാനും തയ്യാറായി. മതവിചാരണ -- ഇന്‍ക്ഷിസി ഷന്‍ - മാനവ ചിന്തയുടെ സമസ്തതലങ്ങളിലും ഭീതിപടര്‍ത്തി. കരുണാമയനായ “ദൈവാ്‌ കാര്‍ക്കശ്യമുള്ളവനായും, സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ 'മതം' ഭീതിതമായും ജന ങ്ങള്‍ക്കനുഭവപ്പെട്ടു. മറ്റേതൊരുമണ്ഡലത്തേക്കാളും മാനവികതയെയാണ്‌, ഇരുളടഞ്ഞ 30 കാലഘട്ടത്തിന്റെ ആദൃഘട്ടം ഏറെ സ്വാധീനിച്ചത്‌. മതാധിഷ്ഠിതമുല്യങ്ങള്‍ ദൈവകേ ര്ദരീകൃതമായി മാറുകയും നിസ്സഹായനായ മനുഷ്യനെ വിസ്മരിക്കുകയും ചെയ്തു. 1453-ല്‍ കോണ്‍സ്റ്റാനുഡിനോപ്പിള്‍ അറബികള്‍ക്കധിനമായതോടെ മദ്ധ്യധരണ്യയാഴി പ്രദേശം അറേബ്യക്ക്‌ കിക്കും പടിഞ്ഞാറുമുള്ള മഹത്തായ സംസ്കാരങ്ങളുടെ സംഗ മരംഗമായി മാറി. ഈ കാലഘട്ടത്തിന്റെ തുടര്‍ച്ചയായി, 38 മുതല്‍ 37 വരെയുള്ള നൂറ്റാ ണ്ടുകളെ പര്രതം നവോത്ഥാന കാലഘട്ടം എന്നു വിശേഷിപ്പിക്കാനാരംഭിച്ചു. ടം നവോത്ഥോന കാലഘട്ടവും മനുഷ്യനും ഇംഗ്ലീഷിലെ റിനൈന്‍സ൯സ്‌ എന്ന പദത്തിന്‌ സമാനമായിട്ടാണ്‌ നവോത്ഥാനം എന്ന പദം മലയാളത്തിലുപയോഗിച്ചുവരുന്നത്‌. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്ൃത്തിരു ഇറ്റലിയിരു ആരംഭിച്ചു ബുദ്ധ്പരവും, സാംസ്കാരികവുമായ നവചിന്തകള്‍ തുടര്‍ന്നു വരുന്ന നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സൃഷ്ടിച്ച മാറ്റമാണ്‌ നവോത്ഥാന വിപ്ലവം. കലാ സാഹിതു വിഷയങ്ങളെകുറിച്ചുള്ള പഠനത്തിലാണ്‌ ഈ പദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടി ടുള്ളതെങ്ക്ലും ആകെ തുകയില്‍ ഇത്‌ ഒരു മനുഷ്യോദയപ്രസ്ഥാനമായിരുന്നു. ലോക ചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ ഇത്തരത്തില്‍ മാനവപുരോഗതിയുടെ പുതുജന്മങ്ങശ കാണാമെങ്കിലും അവയെ ഒനും തന്നെ സാമുഹൃശാസ്ര്രവും സാംസ്കാരിക ചരി ത്രവും അരൂമേല്‍ പരിഗണിക്കുന്നില്ല. അതിനുള്ള കാരണം അവയ്ക്കൊന്നും തന്നെ ഇ്രത വ്യാപകമായ: സ്വാധീനം നേടാനോ ഏതെങ്കിലും ഒരു സംഘടിത സമൂഹത്തിന്െ താമസബോധത്തെ ഉച്ഛാടനം ചെയ്യാനോ കഴിഞ്ഞിട്ടില്ല എന്നതാണ്‌. ഈ കാലഘട്ടത്തിലെ ചിന്തകള്‍ ലോക്ചരിര്തത്തില്‍ ചില നിഷേധദ്ധാധിനങ്ങള്‍ക്ക്‌ ഇടനലകിയെജംലും മനു ഷുയവൈദവത്തിനും മാനവസത്തയ്ക്കും ജ്ൃതമേല്‍ അംഗീകാരം ലഭിച്ചു ഒരു കാലഷ്ട്ടം 31 ഇതിനുമുന൯പോ ശേഷമോ ഉണ്ടായിട്ടില്ല. 5൦3. കോപ്പര്‍നിക്കസ്‌, ഗലീലിയോഗലീലി, ഐസകസ്യൂട്ടന്‍ എന്നിവര്‍ പ്രപഞ്ചത്തെകു റിച്ചും, (്രകൃതിപ്രതിഭാസങ്ങളെകുറിച്ചും യുക്തിസഹമായ ശാസ്രതീയ വീക്ഷണങ്ങള്‍ മുന്നോട്ടുവെച്ച. സാഹിത്യത്തില്‍ ദാന്യെ, അലകുസാണ്ടര്‍ പോപ്പ്‌ മുതലായ പണ്ഡിത ന്മാര പുതിയ അര്‍ത്ഥത്തിരുഃ പഴയ ധാര്‍മ്മിക പിന്തകള്‍ പുനരവതരിപ്പിച്ചു. ലിയനാഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ എന്നിവര്‍ ചിത്രകലയില്‍ പുതുരപ്രവണതകള്‍ക്ക്‌ തുടക്കം കുറിച്ചു. ജര്‍മ്മന്‍കാരനായ ഗുട്ടന്‍ബര്‍ഗ്‌ 1453-ല്‍ അച്ചുടിവിദ്യയ്ക്കു തുടക്കം കുറിച്ചത്‌ വിജ്ഞാനവ്യാപനത്തിന്‌ ഏറെ സഹായകമായി. കലാസാഹിതൃമണ്ഡലത്തില്‍ വന്ന മാറ്റങ്ങളുടെ കൂടി സാഹചര്യത്തിലാണ്‌ നവോത്ഥാനം ഒരു വിപ്ലവമാണെന്്‌ സൂചിപ്പിച്ചത്‌. കേവലരാഷ്ര്ദീയപരിവര്‍ത്തനം എന്ന അടിസ്ഥാനത്തിലല്ല മനുഷ്യചിന്തയിലും ക്രിയാവ്യാപാരങ്ങളിലുമുണ്ടായ മാറ്റം എന്ന അടിസ്ഥാനത്തിലാണ്‌ നവോത്ഥാനം ഏന സംപ്രത്ൃയം കടന്നുവരുന്നത്‌. മേല്‍സൂചിപ്പിച്ച മാറ്റങ്ങള്‍ പതിനാലാം നൂറ്റാണ്ടില്‍ ആകസ്മികമായ! സംഭവിച്ച തല്ല. പ്രന്തണ്ടാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ചതും (ക്രമാനുഗതമായി! വളരന്നുവന്നതുമായ ചിന്താമണ്ഡലത്തിലെ പലനങ്ങളാണ്‌ ഇതിനു കാരണമായത്‌. രാജാധികാരം ദൈവദ ത്തമാണെന്ന ഒരു വിശ്വാസം വ്യാപകമായ രീതിയില്‍ ജനങ്ങളില്‍ നിലവിലുണ്ടായിരു ന്നു. ദൈവത്തിന്റെച്രതിപുരുഷന്‍മാരായ തങ്ങള്‍ 'മൂല്യ' ങ്ങളുടെ സൃഷ്ടിസ്ഥിതി സംഹര്‍ത്താക്കളാണെന്ന്‌ രാജാക്കന്മാര്‍ പ്രചരിപ്പിച്ചു. ജനജീവിതത്തില്‍ രാജവാഴ്ചയുടെ ഇടപെടല്‍ പലപ്പോഴും സഹിക്കാവുന്നതിലപ്പുറമായ്രുന്നു. നിയമനിര്‍മ്മാണം, നീതി നിര്‍വഹണം ശിക്ഷാവിധികള്‍ തുടങ്ങിയ ഒരു വിഷയത്തിലും കേവലമനുഷ്യന്യെ ഭത 32 കപശ്ചാത്തലങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. മനുഷ്യനുവേണ്ടി ആയിരിക്കണം ഇവ ഒയല്ലാം എന്ന്‌ രരമേണ സമൂഹം ചിന്തിക്കാന്‍ ആരംഭിച്ചു. 1,5.2. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിനെതിരെ 1235 ജൂണ്‍ 35൪ ഒപ്പുവെച്ചു മാഗ്നാകാര്‍ട്ട മനുഷ്യചരിത്രത്തില്‍ ഒരു പുതിയ കാഴ്ചപ്പാടിന്‌ തുടക്കം കുറിച്ചു. ജനങ്ങള്‍ ഭരണകൂ ടത്തിനെയും, നിയമങ്ങളേയും ഏതര്‍ത്ഥത്തിലാണ്‌ വിലമതിക്കുന്നതെന്ന്‌ ഈ പ്രഖ്യൊ പനത്തിലൂടെ വൃക്തമാക്കി. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ നിരവചിക്കാനും കാത്തുസുക്ഷിക്കാനും ഒരണകുടം ബാദ്ധ്യസ്ഥമാണെന്ന ആദ്യത്തെ പ്രഖ്യപേനമാണ്‌ മാഗ്നാകാര്‍ട്ട. ഒരു വൃക്തിയെ തടവിലാക്കിയാല്‍ നിഷ്പക്ഷമായി വിചാരണ ചെയ്യണ മെന്നും വിചാരണാസമയത്ത്‌ മറ്റുള്ളവരുടെ സാന്നിദ്ധ്യം വേണമെന്നും ആ സന്ദര്‍ഭ ത്തില്‍ ധനികനെന്നും ദരിദ്രനെന്നുമുള്ള വേര്‍തിരിവ കടന്നുവരരുത എന്നും ഈ നിയമം ഉറപ്പുവരുത്തി. ഇന്‌ ലോകത്താകെ നീതിസ്യായമേഖലയില്‍ മാഗ്നാകാര്‍ട്ടയുടെ സ്വാധിനം കാണാം. 1789 മുതരു 99 വരെ നടന്ന പഫ്രഞ്ചുവിപ്പവം മാനവികതയുടെ ചത്രതത്തില്‍ ഗണ നീയമാണ്‌. നാടുവാഴിത്തഭരണത്തിന്‍കിീഴില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവന പ്രയാ സങ്ങള്‍, ഉള്ളവനും ഇല്ലാത്തവനും തമ്മിരു വര്‍ദ്ധിച്ചുവന്ന അന്തരം, ഇവയ്ക്കുനേരെ മുഖംതിരിച്ചു നിലക്കുകയും ദാരിദ്യം ദൈവദത്തമാണെന്‍ വിശ്ചസിക്കുകയും ചെയ്ത മതസ്ഥാപനങ്ങളോട ജനങ്ങള്‍ക്കുണ്ടായിരുന്ന അമര്‍ഷം, സമ്രഗമായ മാറ്റത്തിനുള്ള വ്ൃയരഗത എന്നിവയാണ്‌ ഫ്രഞ്ചുവിപ്പവത്തിന്‌ വഴിയൊരുക്കിയത്‌. മാനവികതാബോധത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങളെ വിപ്ലവത്തിന്‌ നേതൃത്വം കൊടുത്തവര്‍ ചോദും ചെയ്തു. മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ക്കുള്ളകാരണം, അതിനെ അതിജീവിക്കാന്‍ അവന്റെ മുന്നിലുള്ള മാര്‍ഗ്ഗം എന്നിവയിലേക്ക്‌ പ്രശസ്തചിന്തകരായ വോള്‍ട്ടയവും റൂസോയും ജനങ്ങളുടെചിന്തയെ ആകരഷിച്ചു. പപസംഗങ്ങള്‍, ലേഖന 33 ങ്ങശ, കവിതകള്‍ എന്നിവയിലൂടെ പഫ്രഞ്ച ജനതയുടെ ദേശിയബോധേത്തെയും ആത്മാ ഭിമാനത്തെയും വീണ്ടെടുത്ത. തങ്ങളുടെ പരിതോവസ്ഥകളോട പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കിയത്‌ ആശയലോകത്തു ഇവര്‍ നടത്തിയ പരിശ്രമങ്ങളാണ്‌. കായികബല ത്തിന്റെ വിജയത്തോടൊപ്പം തന്നെ, മാനവീകരു ഉയരത്തിവിടടു ആത്മവിശവാസത്തിന്റെകൂടി വിജയമാണ്‌ ഫ്രഞ്ചുവിപ്പവം. 15.3. മാനവികതയും നവോത്ഥോന പാശ്ചാത്യ സാഹിത്യവും ഈ കാലയളവില്‍ സാഹ്‌ത്ൃത്തില്‍ ഉയര്‍ന്നുവന്ന രണ്ടു ചിന്താഗതികള്‍ ശ്രദ്ധേ യമാണ്‌. നിയോക്സാസിസം റൊമാന്റിസിസം എന്നിവയാണ്‌ അവ. ഇരുളടഞ്ഞ കാലഘ ട്ടത്തില്‍ മാനവസംസ്കൃതിയ്ക്ക്‌ നഷ്ടപ്പെട്ടുപോയ മൂല്യബോധങ്ങളെ തിരിച്ചുകൊണ്ടു വരാനുള്ള പരിശ്രമമാണ്‌ സാഹിത്യത്തിലെ നിയോക്ലാസിക് പ്രസ്ഥാനം. മതവിരുദ്ധ മെന്ന്‌ തീര്‍പ്പുകല്‍പിച്ചു ക്രൈസ്തവസഭയും അതിന്റെ പിന്‍ബലത്തോടെ ഭരണാധികാ രത്കളും പ്രചാരലുപ്തമാക്കിയ ഗ്രീക്ക്‌ - റോമ൯ കൃതികളെ, (പ്രാചീനഭാഷകള്‍ പഠിച്ച്‌ ആ ഭാഷകളില്‍ തന്നെ പുനരാവിഷ്കരിക്കാന്‍ നിയോക്ലാസിക സാഹിതൃകാരന്‍മാര്‍ തയ്യാറായി. ഇവര്‍ക്കു സാഹിത്ൃരചനയിലും കലാവിമര്‍ശനത്തിലും മാര്‍ഗ്ഗദര്‍ശിത്വം നല്കി യത്‌ പ്രാചിനകൃതികളാണ്‌. ഹോമര്‍, വെരജില്‍, ദാനത്തെ മുതലായവരുടെ കൃതികള്‍ അതേ പ്രകാരത്തില്‍ അനുകരിക്കാന്‍ കഴിയുന്നവരാണ്‌ ഉത്തമസാഹിത്ൃകാരയാര്‍ എന്ന്‌ ഇവര്‍ വിശ്ചസിച്ചു. സത്യം, ധര്‍മ്മം തുടങ്ങിയ മുലുങ്ങള്‍ക്ക്‌ (പ്രാധാന്യം നല്‍കുന്ന സാഹിത്യരചന യാണ്‌ ഉത്തമസാഹിതൃരചന എന്ന്‌ നിയോക്നാസിസം വിധിച്ചു. ഏതാണ്ട 46590 മുതല്‍ 1790 വരെ പാശ്ചാതൃസാഹിതൃലോകത്തെ നിയ്യ്ത്രിച്ചത്‌ നിയോക്ലാസിക തത്ചങ്ങളാണ്‌. നിയോക്സാസിസത്തിന്റെ ഒരു നിഷേധസ്വാധീനം എന്ന നിലക്കാണ്‌ കാല്പനി 34 കത എന്ന റൊമാന്നിക കാവ്ൃചിന്ത 198 ല്‍ പാശ്ചാത്ൃയനാടുകളില്‍ ഒരു സംഘടിത പ്രസ്ഥാനമായി മാറുന്നത്‌. വില്യം ബ്ലെയ്ക, വേഡ്സ്‌ വര്‍ത്ത്‌, കാള്‍റിഡജ, ഷെല്ലി, കീറ്റസ്‌ എന്നീ കവികള്‍ നിയോക്ലാസിക്‌ രചനാരിതിയേയും രൂപാധിഷഠിത വിമര്‍ശന സ്രമ്പദാ യത്തേയും എതിര്‍ത്തു. എന്നാല്‍ ചില മുല്ൃയബോധങ്ങള്‍ക്ക്‌ സാമൂഹൃംഗീകാരം നേടി ഒയടുക്കാന്‍ റൊമാന്റിസിസം യത്നിക്കുകയും ചെയ്തു. മൂല്യങ്ങള്‍ വൃക്തൃധിഷഠിതമാ ണെന്നും, വൃക്തിക്കു സമൂഹത്തില്‍ അര്‍ഹമായ പരിഗണനയും സ്ഥാനവും ലഭി ക്കണമെന്നും ഉചിതമായ കഴിവുകള്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവുമാണ്‌ ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്‌ എന്നും റൊമാന്റിസിസം വൃക്തമാക്കി. വൃക്തി,്രധാനമാകയാല്‍ നിരവധി പരിമിതികള്‍ കാല്പനികതയുടെ മൂല്ൃചിന്ത കളിര ഉണ്ടായിരുന്നു. എന്നാര ആ കാലഘഷട്ടംവരെ കലയും സാഹിത്യവും ഉയര്‍ത്തി പിടിച്ചു മാനവനയയുടെ പക്ഷത്തുനിന്നുകൊണ്ട തന്നെയാണ്‌ റൊമാന്റിക്‌ സാഹിത്യ കാരനും തന്റെ രചന നിര്‍വഹിച്ചത്‌. അതില്‍ ഏതെങ്കിലും വീച സംഭവിക്കുന്നുവെ കില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കാന്‍ അവന്‍ ശ്രദ്ധിച്ചിട്ടുമുണ്ട. ശാസ്ത്രത്തിലും ഭുമിശാസ്രതത്തിലുമുണ്ടായ അഭൂുതപൂര്‍വുമായ വളര്‍ച്ച ചരിത്രഗ തിയെ സ്വാധീനിച്ചു. ഉല്പാദന പ്രകിയയില്‍ യ്ര്തങ്ങളുടെ കടന്നുവരവോടെ സംഭ വിച്ചു ഉലപാദനവര്‍ദ്ധനവ്‌ പുതിയ കമ്പോളങ്ങള്‍ കണ്ടെത്താന്‍ പാശ്ചാതൃരാജ്യങ്ങളെ നിര്‍ബന്ധിതമാക്കി. സാഹസികമായ സമുദ്ര സഞ്ചാരങ്ങളില്‍ താലപര്യം കാണിച്ചിരുന്ന പോര്‍ച്ച്ൂഗല്‍, ഹോളണ്ട്‌, (ഫാന്‍സ്‌, (്രിട്ടന്‍ മുതലായ സമുര്രതിരരാജ്യങ്ങള്‍ക്ക്‌, വടക്കു നോക്കിയ്ര്തത്തിന്റെപചാരവും, ഹിപ്പാലസ്‌ കാറ്റിന്റെഗതി നിര്‍ണയിച്ചതും പുതിയ പര വേഷണങ്ങള്‍ക്ക്‌ പ്രേരണ നലകി. വെടിമരുന്നിന്റെ കണ്ടുപിടുത്തവും ഹിംസാത്മക മായ ഉപയോഗവും അധീശാധികാരശക്തികളുടെ യുദ്ധങ്ങള്‍ക്ക്‌ പുതിയ രൂപം നല്കി. ക്ര്സതുമത (്രചരണത്തനുണ്ടായിരുന ഡ്യഗത ഈ യാ്രാസാഹസങ്ങള്‍ക്ക്‌ പ്രോത്സാ 33 ഹനം നലകാന്‍ പര്യാപ്തവുമായിരുന്നു. കച്ചവടതാല്പര്യവും മരുപ്രചരണതാല്പര്യ വുമായി ആരംഭിച്ചു ഈ സഞ്ചാരങ്ങള്‍ കോളണിവല്‍കരണത്തിലണ്‌ അവസാനിച്ചത്‌. കോളനിവലകരണത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ദൂഷ്യങ്ങള്‍ പല മേഖലകളിലായി ചര്‍ച്ച്‌ ചെയ്തിട്ടുള്ളതാണ്‌. കൊളോണിയല്‍ അധിനിവേശത്തിന്റെ ഫലങ്ങളിലൊന്നാണ്‌ പാശ്ചാത്ൃചിന്തയുടെ വ്യാപനം. ,്പാചീന്രഗീസില്‍ നിന്ന്‌ ആരംഭിച്ചതും നവോത്ഥാന കാലഘട്ടത്തിലെ ശാസ്ര്രീയയുക്തിബോധംകൊണ്ട്‌ പോഷിപ്പിക്കപ്പെട്ടതും, രാഷ്ഭ്രീയ സാമൂഹ്യ വിപ്ലവ ങ്ങളുടെ ഫലമായി വൃക്തി ജീവിതത്തില്‍ സര്‍വ്വസപര്‍ശിയായി സ്വാധീനം നേടിയതു മായ “മാനവികത എന്ന മൂല്യബോധം പാശ്ചാത്യ വിജ്ഞാന വ്യാപനത്തിന്റെ സൃഷ്ടി യാണ്‌. 1.6. ad aCe ~ പദനിഷപത്തി, വ്യാപ്തി, നിവേചനം, വര്‍ശ്നീകരണം പ്രാചീന ഗ്രീക്ക്‌ - റോമന്‍ സാഹിത്യത്തെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നവരാണ്‌ ആദ്യകാലത്ത്‌ ഹ്ടൂമനിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ല്‍. വ്യാകരണം, അലങ്കാരശാസ്രതം, കവിത, ചരിര്രം, സദാചാരദര്‍ശനങ്ങള്‍ എന്നിവ യ്ക്കാണ്‌ ഇവര്‍ പ്രാമുഖ്യം നല്കിയിരുന്നത്‌. ഇറ്റാലിയന്‍ ചിന്തകന്മാരില്‍ നിന്ന്‌ പല പ്രദേശങ്ങളിലായി വ്യാപിച്ച്‌ ്രമേണ മതാതിതവും, ദേശാതിതവുമായ മനുഷ്ൃത്ചത്തെ കാത്തുസുക്ഷിക്കുക എന്ന അര്‍ത്ഥം ഈ പദത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞു. പരസ്പരധാരണ, ഉദാരത, ദയ, സഹാനുഭൂതി, മനുഷ്യപക്ഷത്തുനിന്നുകൊണ്ടുള്ള വിധിനിര്‍ണ്ണയം, അഭിമാനബോധം, സ്നേഹം, ബഹുമാനം എന്നിവയാണ്‌ ഹ്യുമനിസ്റ്റു കള്‍ ലക്ഷ്യമാക്കുന്നത്‌. പ്രാചീന ഗീക്ക്‌ മിഥോളജിയിലൂടെ പ്രചാരം നേടിയ, ഭൂമി യിലെമനുഷ്യര്‍ക്കു വേണ്ടി സര്‍വവും തൃജിക്കാന്‍ തയ്യാറായ വീരനായകന്‍മാരാണ്‌ 36 ഇവര്‍ക്ക്‌ മാതൃകകളായത്‌. ഫ്രാന്‍സിസ്‌കൊ പ്െടാര്‍ക്ക്‌, കുരുക്കിയോ സജ്മൂട്ടി ഏന്ന്‌ ചിന്തകന്മാര്‍ പ്രാചീന റോമന്‍ കൃതികളുടെ കൈയ്യെഴുത്തു പ്രതികള്‍ കണ്ടെടുക്കുകയും, മാനവികാശയങ്ങള്‍ക്കു പ്രാധാന്യം നലക! പുനഃപ്രസിദ്ധികരിക്കുകയും ചെയ്തു. പ്ലാറ്റോ, അരിസ്റ്റോട്ടില്‍, എന്നീ പ്രാചീന വിമര്‍ശകന്മാര്‍, കാവ്യം മനുഷ്യന്‍ ഏതുവിധമാണ്‌ പ്രയോജനപ്പെടുന്നത്‌ ഏന്ന തിനെ മുന്‍നിര്‍ത്തിയാണ്‌ തങ്ങളുടെ കാഡ്യാദര്‍ത്തിന്‌ രൂപം നല്കിയത്‌. ഈ വിമര്‍ശനരി തിക്ക്‌ ഈല്‍ നലകാന്‍ നിയോക്ലാസിക്‌ വിമര്‍ശകരും ശ്രദ്ധിച്ചു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മനുഷ്യന്‍ സവിശേഷമായ പരിഗണന ലഭിച്ചു. മാനവികചിന്ത ഏറെ വികസിതമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എന്താണ്‌മാനവികത എന്ന്‌ ശാസ്ര്രീ യമായി നിര്‍വചിക്കാനും, പഠനസൌരകരൃത്തിനും വേണ്ടി വ൪ഗ്ഗ്കരിക്കാനും കഴിയണം. “മനുഷ്യനാണ്‌ എല്ലാറ്റിന്റേയും അളവുകോല്‍ എന്ന പ്രോട്ടഗോറസിന്റെ പ്രസ്താ വനയാണ്‌ നിര്‍വചനചിന്തയില്‍ ആദ്യംകടന്നുവരിക. അദ്ദേഹത്തിനുശേഷം വന്ന ഡാക്കി൯ എന്ന പണ്ഡിതന്‍ “മനുഷ്യന്‍ മാത്രമാണ്‌ യാഥാര്‍ത്ഥൃത്തിന്റെ വിധാതാവും നിയന്താവുമെന്ന്‌' വൃക്തമാക്കി. ഇരുളടഞ്ഞ കാലഘട്ടത്തില്‍ (ക്രീസ്റ്യാനിറ്റിയില്‍നിന്ന്‌ -- ക്രൈസ്തവതയില്‍ -- നിന്ന്‌ ചോര്‍ന്നു പോയതെന്തോ അതാണ്‌ മാനവികത എന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു. സത്ൃസൌന്ദര്യങ്ങളേയും ദൈവത്തേയും അന്വേഷിച്ചുള്ള അവിരാമമായ ഒരു യാത്ര യാണ്‌ മാനവജീവിതമെന്നും ശാസ്രതത്തിന്‌ സത്ൃസാന്ദരുങ്ങളെ കണ്ടെത്താന്‍ കഴി ഞ്ഞാലും ദൈവമാര്‍ഗ്ഗത്തിലേക്ക്‌ എന്ത്‌ അവശേഷിക്കുന്നുവോ അതാണ്‌ മാനവികത എന്ന ഒരു കാഴ്ചപ്പാടും നിലവിലുണ്ട. മനുഷ്യന്‌ മുഖ്യസ്ഥാനം നല്കാന്‍ തയ്യാറുള്ള ഏതൊരുചിന്തയിലും പ്രവൃ 37 ത്തിയിലും മാനവികത മൂത്തേരൂപത്തില്‍ അനുഭവപ്പെടുന്നു. കഥ എന്ന സാഹ്തൃരൂ പത്തെ മുന്‍നിര്‍ത്തി മാനവിക്ചിന്തയുടെ സാധ്യത പരിശോധിക്കുന്ന ഈ ഗവേഷണ പ്രബന്ധത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട മാനവികതയെ താഴെപറയുന്ന വിധം നിര്‍വ ചിക്കുന്നു. “കാലദേശ പ്രമാണങ്ങള്‍ക്കകത്തുനിനുകൊണ്ട്‌ മനുഷ്യനെ, പുനര്‍നിരവേച്ച്‌ ഷാനും നവീകരിക്കാനുമുള്ള ഏതൊരു പരിശ്രമവും മാനവികതയില്‍ നിന്ന്‌ ഉയിര്‍കൊള്ളുന്നു. നിസ്സഹായകനാകുന്ന സന്ദഭദങ്ങളില്‍ ആത്മവിശ്വാസം നല്‍കി മനു പൃനെ മുന്നോട്ടു നയിക്കാനുള്ള ഏതൊരു പര്പചരണവും മാനവികതാ മൂലൃത്തിന്യെ പ്രകാശനമാണ്‌. ഈ പ്രകാശനങ്ങളിലൂടെ കാലദേശ പ്രമാണങ്ങളുടെ നിജസ്ഥിതി തിര ചുറിയാന്‍ കഴിയുന്നു. ഭാതികാതിരുമായ യാതൊന്നും മാനവിക ചിന്തയില്‍ കടന്നുവരുന്തില്ല. മതജാതി നിരപേക്ഷവും. ദേശനീരപേക്ഷവും ആയ ഉയര്‍ന ബോധമാണ്‌ മാനവികതയുടെ ഈര്‍ജ്ജ സ്രോതസ്‌. ഒന്നിനേയും നിഷേധിക്കാനല്ല എല്ലാ ആശയങ്ങളേയും മനുഷ്യപ്രയോജന ത്തിനായി പുനരാവിഷ്കരിക്കാനാണ്‌ മാനവികത ശ്രദ്ധിക്കുന്നത്‌. 1,6.3ം പഠന സാകരൃത്തിനുവേണ്ടി ഏതൊരു വിഷയത്തേയും വരര്‍ഗ്ഗീകരിക്കാറുണ്ട. എന്നാല്‍ മനുഷ്യനോടൊപ്പം പിറവികൊള്ളുകയും മാനവരാശിയോടൊപ്പം ന്രന്തരം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന മാനവികത എന്ന മൂല്യത്തെ വര്‍ഗ്ഗീകരിക്കാന്‍ ചില പരിമിതികള്‍ ഉണ്ട. മറ്റെല്ലാ പിന്താധാരകളും മാനവരാശിയുടെ നിയ്ര്തണപരിധി യില്‍നിന്ന്‌ വികസിക്കുന്നതാണ്‌ - എന്നാല്‍ മാനവികത എന്ന മൂല്യബോധം പലപ്പോഴും നമ്മെ നിയ്രത്രിക്കുന്നു. നിശ്ചിത സാംസ്കാരിക പരിവൃത്തിക്കുകത്താണ്‌ ഈ മൂല്യ ബോധം വ്യാപരിക്കുന്നത്‌. വിവരണ സൌകരൃത്തിനുവേണ്ടി താെപറയുംപ്രകാരം മാന 38 വികതയെ വരര്‍ഗ്ഗീകതിക്കുന്നു. 1, (്രാചീന മാനവികത 2. ആദ്ധ്യാത്മിക മാനവികത 3. മതാധിഷ്ഠിതവും ആദ്ധ്യാത്മികവുമായ മാനവികരു 4. മതാധിഷ്ഠിത മാനവികരു ൭, യുക്ത്യാധിഷ്ഠിരത മാനവികത 6. വൈരുദ്ധ്യാധിഷ്ഠിത ഭത്കവാദ മാനവികരു 7. ശാസ്ര്രീയ മാനവികത 8, ഉദാരമാനവികത പ്രാചീന സമുദായത്തില്‍ നിലനിന്നിരുന്നതും ഒരു ദര്‍ശനമെന്ന നിലയ്ക്ക്‌ വേണ്ട്രത (പ്രചാരം നേടാത്തതുമായ മാനവികതയാണ്‌ പ്രാചീന മാനവികത എന്നതുകൊണ്ട ഉദ്ദേ ശിക്കുന്നത്‌. ആത്മാവിനെ കുറിച്ചുള്ള ആധി, മോക്ഷത്തെ കുറിച്ചുള്ള ആശം എന്നിവയാല്‍ മനുഷ്യന്‍ മനുഷ്യരോട കാണിക്കേണ്ടുന്ന കടമകളും കര്‍ത്തവ്യങ്ങളുമാണ്‌ ആദ്ധ്യാ ത്മിക മാനവികത ലക്ഷ്ൃയമിടുത. മതവിശ്ചാസത്തിന്റെ വളര്‍ച്ചക്കായി ദൈവവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പരിപാലിച്ച വിശുദ്ധിയിലെത്താന്‍ മനുഷ്യന്‍ കാത്തുസൂക്ഷിച്ച മുല്യൃബോധങ്ങളെയാ ണ മതാധിഷ്ഠിതവും ആധ്യാത്മിവുമായ മാനവികത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മതം മായതമാണ്‌ ശരി എന്നും മതം നിശ്ചയിച്ചു സദാചാരബോധങ്ങള്‍ മാത്രമെ സദാചാരബോധങ്ങളാവു എന്നും അനൃമതങ്ങളുടെ ബോധച്ന്തകള്‍ ദൈവവിരുദ്ധവും 39 അതിനാല്‍ തനനെ മനുഷ്യവിരുദ്ധവുമാണെന്നുള്ള ചിന്താഗതിയാണ്‌ മതാധിഷ്ഠിത മാന വികത മുന്നോട്ടുവെച്ചത്‌. മനുഷ്യാതീത ചിന്തകളില്‍ നിന്നാണ്‌ ഈ ആശയം കടന്നുവ രൂന്നതെങ്കിലും മനുഷ്യന്റെ ബല - ദൌര്‍ബല്യങ്ങളാണ്‌ ഇവിടെ മാനവചിന്തക്ക്‌ നിദാനം. ശാസ്ത്രീയമായ ഒരു യുക്തിക്ക്‌ പ്രാധാന്യം നല്ക! അതിന മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധം വിശദീകരിച്ച്‌ അതിനുവേണ്ടി മാനവ സമുദായത്തെ ഒരുമിച്ചു നിര്‍ത്തുകയെന്നുള്ളതാണ്‌ യുക്തൃധിഷ്ഠിത മാനവികതയുടെ സ്വഭാവം. അമ്മ എന്ന യുക്തിസഹമായ ഒരു ബിംബം ഉണര്‍ത്തുന്ന വികാര -- വിചാരങ്ങളില്‍ നിന്ന്‌ മാതൃരാ ജയം, മാതൃഭാഷ എന്നിങ്ങനെയുള്ള യുക്തിസഹമായ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നു. ഇത്‌ മാനവികതയുടെ മറ്റൊരു പ്രതൃക്ഷീകരണമാണ്‌. ഒരു ആശയമെന നിലയ്ക്ക്‌ ഹെഗല്‍ മുന്നോട്ടുവെയ്ക്കുകയും തുടര്‍ന്ന്‌ ഒരു ദര്‍ശ നമെന്ന നിലയ്ക്ക്‌ മാര്‍ക്സും ഏംഗല്‍സും വലിയ മാറ്റങ്ങളോടെ പരിഷക്കരിക്കുകയും ചെയ്ത വൈരുദ്ധ്യാധിഷഠിത ഭാതികവാദം, മാനവികതക്ക്‌ ഏറ്റവും പ്രാമുഖ്യം നല്‍കിയ ഒരു തത്ധശാസ്രരമാണ്‌. സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധുങ്ങളെ തിരിച്ചറിഞ്ഞ്‌ നിസ്വവര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി ബോധപൂര്‍വ്വം പരിശ്രമിക്കുക എന്നതാണ്‌ വൈരുദ്ധ്യാധിഷഠിത മാനവികതയുടെ സ്വഭാവം. സ്ഥിതി സമത്വവാദത്തിന്റെ സിദ്ധാ ന്തമായ കമ്മ്യൂണിസം പ്രാചീന മാനവികതാവാദത്തിന്റെ ശുദ്ധീകരിച്ച രൂപമാണ്‌ പ്രാചിനഗണസമുദായത്തിലുണ്ടായിരുന്ന സ്വാത്ന്ത്രൃന്നേയും സമത്ചത്തിന്യേയും പരി ദാകരിച്ചു രൂപത്തിലുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പായിരിക്കും കമ്മ്യൂണിസ്റ്റ വ്യവസ്ഥ എന്‌ ഏംഗല്‍സ്‌ അഭിപ്രായപ്പെടുന്നത്‌ മാനവികതയ്ക്ക്‌ മുന്‍തൂക്കം നല്ക്കൊണ്ടാണ്‌. 4 പ്രപഞ്ചത്തിന്റെ നിഗൂഡ സത്യങ്ങളെ നിരന്തരാന്വേഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്യതജഞന്‍, തന്റെ കഴിവുകളും കണ്ടെത്തലുകളും താനും മാനവസമു 40 ദായത്തിലൊരംഗമാണെന്ന്‌ മനസ്സിലാക്കി സമൂഹത്തിന്‌ പ്രയോജനപ്പെടുത്തുന്നു എന്ന താണ്‌ ശാസ്ത്രമാനവികതയുടെ സ്വഭാവം. പാശ്ചാത്യാധിപതൃത്തിന്റെ വ്യാപനത്തോടെ കോളനിരാജ്യങ്ങളില്‍ പ്രചാര ത്തില്‍വന ഒരു സങ്കല്പമാണ്‌ ഉദാരമാനവികത. തങ്ങളാല്‍ ഭരിക്കപ്പെടുന്ന പ്രജകളില്‍ ഭരണത്തോടുള്ള കൂറും വിശ്വാസവും വളര്‍ത്താന്‍ പ്രചരിപ്പിച്ചു ഒരു മുല്യസങ്കല്പമാണ്‌ ഇത്‌. പാശ്ചാത്യ മതബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കൂടിച്ചേരലാണ്‌ ഉദാര മാനവികത എന്ന ആശയം. ക്രൈസ്തവ മതചിന്തകളുടെ സ്വാധീനം ഇതില്‍ കാണാം. ഇന്ത്യ ഉള്‍പ്പെടെയുള്ള നവസ്ധത്ര്തരാജ്യങ്ങളില്‍ ഈ സകങ്കലപത്തിന്‌ വ്യാപകമായ പ്രചാരമുണ്ട. മാനവികതാബോധത്തെ നിയ്യ്ത്ിക്കുന്ന മനുഷ്യനെ കുറിച്ചുള്ള സങ്കല്‍പം പൂര്‍ണ്ണമായും മാറ്റി അപമാനവീകരണം എന്ന ഒരാശയവും ഈ മൂല്യസഃംലപവുമായി ബന്ധപ്പെട്ട പ്രചാരത്തിലുണ്ട. എല്ലാ മാനവിക ദര്‍ശനങ്ങളെയും മാറ്റിനിര്‍ത്തി ഈ കാല ഘട്ടത്തിന്‌ അനുയോജ്യമായ പ്രതിമാനവികത എന്ന ഒരു ചിന്താപദ്ധതി രൂപപ്പെട്ടിട്ടുണ്ട്‌. ഹ്യൂമനിസം എന്ന ദാര്‍ശനിക പദ്ധതിക്ക്‌ വേറെയും ചില ഉള്‍പ്പിരിവുകള്‍ കലപി ക്കാമെങ്കിലും ഈ ഗവേഷണ പ്രബന്ധത്തിനാധാരമായ ഹ്യൂമനിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ മേല്പറഞ്ഞ വര്‍ഗ്ഗീകരണത്തില്‍ ഒതുങ്ങിനില്‍കുന്നതാണ്‌. 3.6.2. മാനവികതയുടെ വളര്‍ച്ച (ഭാരതീയ പശ്ചാത്തേലം) “മനുവിന്റെ പുരതന്മാര്‍ എന്ന നിലയില്‍ “മാനവന്‍ എന്ന പദം ഭാരതീയ സാഹി തൃത്തിലും സാംസ്കാരിക പശ്ചാത്തലത്തിലും മനുഷ്യന്‍ എന്നതിന്‌ സമാനമായി ഉപ്‌ യോഗ്ച്ചുവരുന്നു. മനുഷ്യനിലുള്ള ലീനവും പ്രതൃക്ഷവുമായ ഗുണങ്ങള്‍ ചേര്‍ന്നുണ്ടാ കുന്ന വൃക്തിത്ഖത്തെ പരിഗണിച്ചാണ്‌ മാനവികത എന്ന പദം ഭാഷയില്‍ പ്രചാരത്തില്‍ വന്നത്‌. ഫ്്ൂമനിസം ഏന്ന പദത്തിന്റെ തര്‍ജ്ജമ എന്ന നിലയ്ക്ക്‌ മാനവികത എന്ന 41 വാക്കാണ്‌ ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്‌. പാശ്ചാത്യാധിനിവേശം കൊണ്ടുണ്ടായ ഒരു നവമൂല്യബോധമാണ്‌ ഇന്ത്യന്‍ മാന വികത എന്ന്‌ ഇവിടെ ഉദ്ദേശിക്കുന്നില്ല. പരിത്രാതീതകാലം മുതല്‍ തനതായ ഒരു (രപ ഞ്ചവീക്ഷണവും ഒരു വ്ൃക്തിവിക്ഷണവും ഭാരതീയന്‍ ഉണ്ടായിരുന്നു. തത്മമസി', അഹം ബ്രഹ്മാസ്മി” മുതലായ ജൂഷിവചനങ്ങള്‍ നമ്മുടെ വൃക്തിബോധത്തിലേക്കും, സാമൂഹ്യ ബോധത്തിലേക്കും വിരല്‍ചുണ്ടുന്നവയാണ്‌. ബൃഹദാരണ്ൃൃകത്തിലെ മധുവിദ്യോപസാന എന്ന ഭാഗം ഭാരതത്തിന്റെ പ്രപഞ്ചദര്‍ശനത്തിന്റെ ഒരു പരിച്ചേദമാണ്‌. ഉപകാരി ഉപകാ രഭാവത്തെ മുന്‍നിര്‍ത്തി ഈ ഭാഗം വിശദ്കരിക്കാന്‍ കഴിയും. “ഈ മനുഷ്യന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാകുന്നു. എല്ലാ ഭൂതങ്ങളും മാനുഷാദി ജാതിക്കും മധുവാകുന്നു.” ഈ കാഴചപ്പാട ശരപഥ്യരബാഫ്മണത്തില്‍നിന്നും ആരംഭിയി്ക്കുന്നതാണ്‌. മഹാഭാരതം ശാന്തിപര്‍വൃത്തില്‍ “മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല എന്ന വിദുരോപദേശം പ്രപഞ്ചത്തെക്കുറിച്ചുള്ള ഇതിഹാസദര്‍ശനം വൃക്തമാക്കുന്നു. 1 മനുഷ്ൃകേനന്ദ്കൃതമായ പ്രപഞ്ചവിക്ഷണമല്ല, പ്രപഞ്ചത്തിലെ സമസ്ത പരാച രങ്ങള്‍ക്കും തുല്യ,പഠധാന്യമുള്ള ഒരു മനുഷ്യവിക്ഷണമാണ്‌ നമുക്ക്‌ ഉണ്ടായിരുന്നത്‌. ഇതിന്റെ ഒരു ഉപോല്‍പന്നമാണ്‌ ഭാരതീയ മൂല്യബോധം. വേദങ്ങളിലും പുരാണേതി ഹാസങ്ങളിലും ഭാസന, കാളിദാസന൯ തുടങ്ങിയ ലകികസാഹിത്ൃയകാരന്മാരുടെ കൃതി കളിലും ഈ മൂല്യബോധത്തിസ്യേയും മാനവദര്‍ശനത്തിന്റേയും സാന്നിദ്ധ്യം കാണാം. വിവിധകാലയളവുകളിലായി ഭരണം നടത്തിയ രാജ്യവംശങ്ങളും, ശശുതികള്‍ക്കും സ്മൃതി കള്‍ക്കും അനുസൃതമായ മുലൃബോധത്തെയാണ്‌ പ്രമാണമായി സ്വ്‌കതിച്ചുത്‌. ബി.സി. മൂന്നാം നൂറ്റാണ്ടുമുതല്‍ ഏ.ഡി. ആറ്‌, ഏഴ നൂറ്റാണ്ടുകള്‍ വരെ പരന്നുകിടക്കുന്ന ഭാര തീയകലാവിമര്‍ശനസിദ്ധാന്തങ്ങളെയും ഈ മുലൃസങ്കല്‍പമാണ്‌ നിയ്യന്ത്രിച്ചത്‌. പാശ്ചാ തൃസമ്പര്‍ക്കുത്തിന്റെ ഫലമായി പത്തൊനുപതാം ശതകം മുതല്‍ ഭാരതത്ത്ലുണ്ടായ 42 ഒരു പുതിയ സാംസ്കാരികബോധം നവീനമായ മുല്യചിന്തകള്‍ക്കുകൂടി രൂപം നല്കി. പൌരാണിക ഭാരതത്തിന്റെ ദര്‍ശനങ്ങളിലൂന്നിനിന്ന, പാശ്ചാത്യ ചിന്താഗതിയിലെ മനു ഫൃപക്ഷപാത ചിന്തയെ ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിഞ്ഞു. സ്വാമ്‌! വിവേകാനന്ദന്‍, റാംമോഹന്‍റോയ മുതലായ പുരോഗമന ചിന്താഗതിക്കാ രുടെ ആശയങ്ങള്‍ക്കു കിട്ടയ (പ്രചാരം, പാശ്ചാത്യ അധികാരഘടനയുടെ രൂപംകൊ ളളല്‍, പാശ്ചാത്ൃവിദ്യാഭ്യാസത്തിന്റെ വ്യാപനം, ദേശിയ പ്രസ്ഥാനത്തിന്റെ ശക്തിപ്പെ ടല്‍, രാഷ്ര്രീയാശയഗതിയുടെ വ്യാപനത്തിലൂടെ ഉയര്‍ന്നുവന്ന ന്ധാത്രത്രൃചിന്ത, പൌര ബോധം തുടങ്ങിയവയുടെ സങ്കരസൃഷ്ടിയാണ്‌ ആധുനികഭാരതത്തിന്റെ മനുഷ്യ സങ്കല്പം. ദേശീയ്രപസ്ഥാനത്തിന്റെ വളര്‍ച്ച ഭാരതീയ സാമൂഹയ ജീവിതത്തിന്റെ എല്ലാ മണ്ഡ ലങ്ങളേയും സ്വാധീനിച്ചു. പാശ്ചാത്യാധിപത്യം ആരംഭിച്ച്‌ കാലഘട്ടം മുതല്‍ക്കുതന്നെ മത്പ്രചാരണത്തിനായി ഇവിടെ എത്തിയ മിഷണറിമാര്‍ മനുഷ്യനനയയ്ക്ക്‌ ഈന്നല്‍ നലകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മരപ്രചാരണവും തങ്ങള്‍ക്കു നുകൂലമായ മരുഃപരിവര്‍ത്തനവുമാണ്‌ ഇവര്‍ ലക്ഷ്യം വെച്ചിരുന്നതെങ്കിലും ഭാരതീയ സമുഹത്തില്‍ നിലനിന്നിരുന്ന ജാതീയവും തൊഴില്‍പരവുമായ ഉച്ചനിചത്ധങ്ങളെ കുറിച്ചു ചിന്തിക്കാന്‍ വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇത്‌ അവസരം നല്കി. അയിത്തം, തൊട്ടു കൂടായ്മ മുതലായ അനാചാരങ്ങള്‍ മനുഷ്യ൯ മനുഷ്യനോടു കാണിക്കുന്ന കുറ്റകൃത്യ മാണെന്ന ധാരണ ക്രമേണ വളര്‍ന്നു. പാശ്ചാത്യ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ആരംഭിച്ചതും (ബിട്ടിഷ ഭര ണാധികാരികളുടെയും പുരോഗമയേക്ഛുക്കളായ നാട്ടുരാജാക്കയാരുടെയും ബോധപൂര്‍വ്വ മായ ശ്രമത്തിലൂടെ ഈരജ്ജസ്വലമായതും ദേശീയ്പര്രസ്ഥാനത്തിന്റെ പ്ര്ചാരത്തിലൂടെ 43 ലക്ഷ്യബോധം വന്നതുമായ ആധുനിക വിദ്യാഭ്യാസം മാനവികമുല്യങ്ങള്‍ക്കാണ്‌ ഈന്നല്‍ നല്കിയത്‌. റാംമോഹന്‍റായിയെ പോലുള്ള ഉത്പതിഷ്ണുക്കള്‍ സമൂഹത്തില്‍ നിലനില്ക്കുന്ന നീത്കേടുകളെ ശക്തമായി എതിര്‍ത്തു. സ്രതീ സമത്വത്തിനും വിധവാവിവാഹത്തി നുവേണ്ടി വാദിക്കുകയും, അതിന്റെ ഫലമായി സമൂഹത്തലെ യഥാസ്ഥിതികരിരു നിന്നും വെറുപ്പ്‌ സമ്പാദിക്കേണ്ടിവരികയും ചെയ്ത റാംമോഹന്‍റായ്‌ ആ ഒരര്‍ത്ഥത്തില്‍ ഭാരതീയ നവോത്ഥാനത്തിന്റെയും ഉദാരമാനവികതയുടെയും ആദ്ൃവക്താവാണ്‌. പത്തൊ മ്പതാം നൂറ്റാണ്ടിന്റെ ആദൃദശകത്തില്‍ ബംഗാളിലാരംഭിച്ച ഇന്തയ൯ നവോത്ഥാന ചിന്ത ക്രമേണ നമ്മുടെ സാംസ്കാതിക ചിന്തയുടെ ഭാഗമായി. 6.3. പാശ്ചാത്യ വിദ്യാഭ്യാസത്തിന്യെ സ്വാധീനം 1813 ലെ ചാര്‍ട്ടര്‍ നിയമത്തിലാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റ ഇന്ത്യാകമ്പനി ഇന്ത്യക്കാര്‍ക്കാവ ശ്യമായ വിദ്യാഭ്യാസം നല്കണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചുത്‌. ഇന്ത്യന്‍ സാഹിത്യത്തെ പുനരുദ്ധരിക്കുന്നതിയും ദേശീയ പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ (ബ്രിട്ട്ഷ ആധിപത്യപ്രദേശങ്ങളിലെ ജന ങ്ങള്‍ക്ക്‌ ശാസ്രതവിജ്ഞാനം പകരുന്നതിനും ഒരു ലക്ഷം രൂപയില്‍ കുറയാത്ത തുക കമ്പനി ചിലവഴിക്കണ്‌ മെന്നാണ്‌ ചാര്‍ട്ടര്‍ നിയമം വൃവസ്ഥചെയ്തത്‌. ഈ തുക പാശ്ചാത്യ വിദ്യാദ്യാസത്തിനോ പനരസ്തു, വിദ്യാഭ്യസേത്തിനോ വിനിയോഗിക്കേണ്ടത്‌ എന്ന തര്‍ക്കും സങ്കുപിതമന:സ്ഥിതിയില്‍ നിന്‌ ഉയര്‍ന്നുവന്നതല്ല. വിദ്യാഭ്യാസമാണ്‌ ഒരു പൌരന്റേയും, അവനിലൂടെ അവന്റെ ദേശത്തിന്റേയും ഭാഗ ധേയം നിര്‍ണ്ണയിക്കുന്നത്‌ എന്ന തിരിച്ചറിവായിരുന്നു പനരസ്ത്ൃ വിദ്യാഭ്യാസത്തിനു വേണ്ടി ശാധ്യം പിടിച്ചവരുടെ കാടഴ്ചപ്പാട. മെക്കോളയെ പോലുള്ള ബ്രിട്ടീഷ അധികാരി 44 കള്‍ക്ക്‌ പൌരസ്ത്യ വിദ്യാഭ്യാസത്തോട ഉണ്ടായിരുന്നു അനാദരവ്‌ അലപജ്ഞാനത്തില്‍ നിന്നു കടന്നു വന്നതുമാണ്‌. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസേത്തിന്റെ സാദ്ധ്യതകള്‍ പരമാവധി (്രയോജനപ്പെടുത്തി നവീന ചിന്താഗതികളെ ഉള്‍ക്കൊണ്ട ദേശീയ പ്രസ്ഥാ MAMI ഗതിവേഗം വര്‍ദ്ധിപ്പിക്കാ൯ കഴിയുമെന്നുള്ള ചിന്താഗതി തികച്ചും ശ്രദ്ധേയ വുമായിരുന്നു. വിവാദങ്ങള്‍ക്കു വിരാമമായി 1835 ല്‍ മെക്കോളെ പുറപ്പെടുവിച്ച മിനുടസും 1854 ലെ വുഡ്സ്‌ ഡെസ്പാഷ്ടും ഇന്ത്യയിലെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‌ അടിത്തറപാകി. കഴ്‌സണ്‍ പ്രഭുവിന്റെ കര്‍ശന്മായ നിലപാടുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവര്‍മ്മേണ്ട്‌ നിയ്രന്തണത്തില്‍ കൊണ്ടുവരുന്നതിലും ലക്ഷ്യബോധമുള്ള പാഠ്യപദ്ധതി ആവിഷ്ക രിക്കുന്നതിലും ശ്രദ്ധചെലുത്ത്‌. 1902 ആയപ്പോകേക്ക്‌ 179 കോളേജുകളും ട സര്‍വ്വകലാ ശാലകളും നിലവില്‍ വന്നു. (,പാചിനകാലം മുതതാക്കുള്ള ഇന്ത്യ൯ മനുഷ്ൃയദരശനവും നവീനമായ മാനവികതാബോധധവും ഉള്‍ക്കൊണ്ട്‌ അനേകം ചെറുപ്പക്കാര്‍ ഈ സ്ഥാപ നങ്ങളില്‍ നിന്ന്‌ പുറത്തിറങ്ങി; സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. നിരവധി ഇന്തയന്‍ വിദ്യാരത്ഥികശ ഉപരിപഠനത്തിനായി ബ്രീടടനില്‍ ചെല്ലു കയും, വിശാലമായ ബ്രിട്ടീഷ സാ്രമാജ ത്തിന്റെ വിവിധ കോളനി രാജ്യങ്ങളില്‍ നിന്നായി പഠനത്തിനെത്തിയ സമാന ചിന്താഗതിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. മനു പ്യന്റെ പ്രശ്നങ്ങള്‍ എല്ലാ പ്രദേശത്തും ഏതാണ്ട ഒന്നുതന്നെയാണെന്‌ ഈ സാഹച രൃത്തിരു അവര മനസ്സിലാക്കി. 6.4. ദേശീയ പ്രസ്ഥാനത്തിനെ സാന്നിദ്ധ്യം ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭാരതീയ സാമൂഹയ ജീവിതത്തെ സര്‍വസപര്‍ശി യായി സ്വാധീനിച്ചു. ഈ സ്വാധീനം രണ്ട സവിശേഷ കാലഘട്ടങ്ങളെ മുന്‍നിര്‍ത്തി മന 45 സ്സ്റിലാക്കേണ്ടതുണ്ട്‌. പാശ്ചാത്യാധിനിവേശത്തിനെതിരായി ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സമ രങ്ങള്‍ മുതല്‍ കോണ്‍ഗ്രസ്സ്‌ രൂപീകരണം വരെയുള്ള ആദ്യഘട്ടം. ഇരുപതാം നൂറ്റാ ഞണ്ടിന്റെ ആദൃത്തിരു മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതു മുതല്‍ സ്വാതന്ത്രം നേടുന്നതുവരെയുള്ള രണ്ടാമത്തെഘട്ടം. രബാഹ്മണമേധാവിത്വവും, ഇന്ത്യന്‍ നാടുവാഴത്തവും സംഘടിതമായി അടിച്ചേ ലപിച്ച്‌ ചാതുര്‍വര്‍ണ്ണ്യവ്ൃയവസ്ഥ ക്രമേണ പ്രബലപ്പെട്ട മനുഷ്യന്‍ മനുഷ്യനോട കാണി ക്കേണ്ടുന്ന ആദരവിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയ ഒരു ഘട്ടത്തിലാണ്‌ (്രിട്ടീഷു കാര്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചത്‌. ഇന്ത്യയിലെ മതവിശ്വാസികള്‍ക്കിടയിലുണ്ടാ യിരുന്ന മത്സരബുദ്ധിയും ആധിപത്യം ഉറപ്പിക്കുന്നതിന്‌ ബ്രിട്ടീഷ്‌ ശക്തികള്‍ക്ക്‌ സഹാ യകമായി. ദേശരാഷ്ര്രം എന്ന സങ്കല്‍പനം ഉള്‍ക്കൊള്ളാതെ ഒറ്റപ്പെട്ട വീപുകള്‍ പോലെ നിലനിന്നിരുന്ന നാട്ടുരാജ്യങ്ങള്‍ സ്വഥാര്‍ത്ഥസങ്കുച്തചിന്തകളുടെ ക്രേന്ദങ്ങളായിരുന്നു. ളതിനിടയില്‍ നിന്ന്‌ അല്പാല്പമായി ഉയര്‍ന്നു വന്നിരുന്ന സ്ധാത്രന്ത്ൃചിന്തയെ വളര്‍ത്തി കൊണ്ടുവരാന്‍ ഒറ്റപ്പെട്ട ശശമങ്ങള്‍ നടന്തിരുന്നുവെങ്കിലും അവയൊന്നും ഫലവത്താ യില്ല. വൈദേശികാധിപതുയത്തിനെത്രെ ഉയരന്നുവന്ന ജനരോഷങ്ങളെ പൊതുദേശീ യബോധമാക്കി മാറ്റാ൯ തിരവ്രശമം ആവശ്യമായി വന്നു. (ബഹ്മസമാജം, ആരൃസമാജം രാമകൃഷണമിഷന്‍, പ്രാര്‍ത്ഥനാസമാജം, (ബഹ്മവിദൃയാസംഘം മുതലായ മതനവീകരണ പ്രവര്‍ത്തനങ്ങള്‍ ഹിനമുസമുഹത്തെ പുതിയ വെളിച്ചത്തിലേക്ക്‌ നയിച്ചു. പില്ക്കാലത്ത്‌ അലിഗഡ്‌ മുസ്ലീം യൂണിവേഴസിറ്റീ എന്ന പേരിലറിയപ്പെട്ട മുഹമ്മദന്‍ ആംഗ്ലോ ഓറി യന്റല്‍ കോളേജിന്റെ സ്ഥാപനം മുസ്ലിങ്ങള്‍ക്കിടയില്‍ പുരോഗമനചിന്തയ്ക്ക്‌ തുടക്കും കുറച്ചു. ഇത്തരം സംഘടിതവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രേര ണയില്‍നിന്നാണ്‌ 3885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ രൂപീകൃതമാകുന്നത്‌. പാശ്ചാത്യ അധികാര താല്പര്യങ്ങളുടെ സ്വാധീനം രൂപീകരണഘടുത്തില്‍ കോണ്‍ഗ്ര 46 സ്ത്റ്നകത്ത്‌ പ്രബലമായി. നാടടുരാജ്യങ്ങളുടെ അതിര്‍ത്തിരേഖകള്‍ ഇല്ലാതായി ഇന്ത്യ ഒരു ദേശരാഷ്്രടമായി തീരണമെന്ന ആശയം ബ്രിട്ടീഷ അധികാരഘടനയ്ക്കുകൂടി ഗുണംചെയ്യുന്നതായി. എല്ലാ വിഭാഗിയതകശള്‍ക്കും അതീതമായി ഒരു സംഘടന എന്ന ലക്ഷ്യം ദേശീയബോധത്തെയും മനുഷയസനേഹത്തെയും ശക്തിപ്പെടുത്തി. മതസാമുദായിക ചിഹനങ്ങളേയും ആചാര വിശ്വാസങ്ങളേയും ഉപയോഗിച്ചിരുന്നുവെങ്കലും, മതാതിതവും ജാത്ൃത്തവുമായ ഒരു മാനവബോധത്തിലേക്കു ജനങ്ങളെ നയിക്കാനുള്ള ആഗ്രഹം ഗോഖലെ, തിലകന്‍, ഫിറോസ്ഷാമേത്ത എന്നീ ദേശീയ നേതാക്കന്‍മാര്‍ക്ക്‌ ഉണ്ടായിരുന്നു. ഇത്തരമൊരു ഐകും ശക്തിപ്പെടുന്നത്‌ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെ പ്രതികൂലമായി ബാധി ക്കുമെന്നു കണ്ട്‌ ബ്രിട്ടിഷുകാര്‍ ഇതിനെ നിരുത്സാഹപ്പെടുത്താന്‍ (ശദ്ധിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഘട്ടം പലതുകൊണ്ടും കൂടുതല്‍ (ശ്രദ്ധേയ മാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങള്‍ ഇന്ത്യയില്‍, ചിന്താവിപ്പവത്തിന്റെ കാല മാണ്‌. മാനവ പ്രയത്നത്തിന്റെ മഹത്വം ലോകം കൂടുതല്‍ തിരിച്ചറിഞ്ഞത്‌ ഈ കാലഘ ടുത്തിലാണ്‌. കോളനിവല്കരണത്തിനെതിരെ വിവിധ കോളനി രാജ്യങ്ങളില്‍ നടന്നുവ ന്നിരുന സമരങ്ങള്‍ക്ക്‌ സമാന സ്വഭാവവും ലക്ഷ്യവുമുണ്ടെന്ന്‌ ലോകം മനസ്സിലാക്കി. മനുഷ്യത്വത്തെ നിര്‍ദയമായി ചവിട്ടിമെതിക്കാന്‍ ഉദ്ദേശിച്ചുള്ള ലോക മഹായുദ്ധം സാരാ ജൃതാലപര്ൃത്തിന്റെ ഭാഗമാണെന്ന്‌ ജനത തിരിച്ചറിഞ്ഞു. നാളതുവരെ സമൂഹം ഉയര്‍ത്തി പ്പിടിച്ച്‌ മൂല്യങ്ങള്‍ സ്വാര്‍ത്ഥമതികളായ ഭരണാധികാരികള്‍ അവസരം കിട്ടുമ്പോള്‍ ഉപേ ക്ഷിക്കുമെന്ന്‌ ലോകം മനസ്സിലാക്കി. ഈ കാലഘട്ടത്തില്‍ തന്നെയാണ്‌ ഇന്ത്യയില്‍ മഹാത്മാഗാന്ധി മുന്നോട്ടുവച്ചു ചിന്താ പദ്ധതികള്‍ വ്യാപകമായ അംഗീകാരം നേടുന്നത്‌. പാശ്ചാത്യ വിദയാഭ്യാസത്തിന്റെ AT സാദ്ധൃതകളെ ഉപയോഗപ്പെടുത്തി ഭാതികസാഹചര്ൃത്തെ വിശകലനം ചെയ്യാന്‍ ആരം ഭിച്ചതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്‌ ജനപങ്കാളിത്തമുള്ളതും ഓരോ വ്ൃക്തി യുടേയും ആഗ്രഹത്തിനും കഴിവിനും ഈന്നല്‍ നല്കുന്നതുമായ ഒരു (പ്രസ്ഥാനമായി മാറാന്‍ തുടങ്ങ്‌. പൌരാണിക ഭാരതീയ മാനവിക കാഴ്ച്ചപ്പാടുകളെകൂടി ഉള്‍ക്കൊണ്ട്‌ ഗാന്ധിജി യും, ഗാന്ധിയന്‍ ആദര്‍ശവിശ്ചാസങ്ങളോട പൊരുത്തപ്പെട്ടുകൊണ്ട്‌ പാശ്ചാത്യ മാന വിക ചിന്തകള്‍ മുന്നോട്ടുവെച്ച ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസ്സിന്റെ നേതൃത്ധ ത്തിലേക്ക്‌ കടന്നു വനതോടെ മാനവികരയക്ക്‌ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്നു. സമൂഹത്തിന്റെഏതുമേഖലയില്‍പ്രവരത്തേക്കുന്നവനും മനുഷ്യനെ മു൯നിര്‍ത്തിയായി രിക്കണം തങ്ങളുടെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്‌ എന്ന്‌ ദേശീയ പ്രസ്ഥാനം പഠിപ്പിച്ച്‌. 1.6.5, ഭാരതീയസാഹിതൃത്തിലെ നിയോക്നാസിക കാലഘട്ടം കലയേയും സാഹിത്യ ത്തേയും ജനജീവിതത്തില്‍ നിന്നും അകറ്റുന്ന തീതിയിലുള്ളതായിരുന്നു. ക്ൃരതര്‍്മമായ രചനാരീതിയും ശബ്ദസാഈഭാഗൃത്തിനുവേണ്ടിയുള്ള തീധവപര്രശമവും ഈ കൃതിക ളുടെ ആന്തരഗരവം നഷ്ടപ്പെടുത്തി. സമൂഹത്തിന്റെ നഷ്ടപ്പെട്ട ആത്മഗയരവം വീണ്ടെ ടുക്കുന്നതിനും വൈദേശികാധിപതൃത്തിന്റെ വിപത്ത്‌ ചുണ്ടിക്കാണിക്കുന്നതിനും ആരം ഭിച്ച്‌ രണ്ടാം ഭക്തിപ്രസ്ഥാനം ആരോഗ്യകരമായ പ്രാദേശികതയ്ക്ക്‌ ഈന്നല്‍ നല്‍കുന്ന തായിരുന്നു. ജനകീയമായിരുന്നുവെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളെ കൂടുതല്‍ പരാ മര്‍ശിച്ച രണ്ടാം ഭക്ത്,്രസ്ഥാനത്തിന്‌ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ഇന്ത്യന്‍ നവോത്ഥാനചിന്ത നമ്മുടെ സാഹ്തൃരച നാരീതിയും ആന്ധാദനരിതിയും മാറ്റി. നാനൃഷികവി:' എന്ന ധാരണ അംഗീകരിച്ചു കൊണ്ടു തന്നെ സാഹിതൃത്തെ സമാന്യ ജീവിതവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം 48 സ്വാമി വിവേകാനന്നില്‍ നിന്നും ആരംഭിച്ചു. ദേശാഭിമാനബോധം നിറഞ്ഞു നിലക്കുന്ന ലേഖനങ്ങളിലൂടെ ഇന്ത്യന്‍ ജനതയുടെ ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ സ്വാമിജിക്ക്‌ കഴിഞ്ഞു. ഇതുപോലെതന്നെ പ്രസക്തമാണ്‌ വിവേകാനന്ദന്‍, ഇംഗ്ലീഷിലും ബംഗാളി യിലും സംസ്കൃതത്തിലും ഹിന്ദിയിലും എഴുതിയ കവിതകള്‍. മനുഷ്യമനസ്സിന്റെ ഉത്ക്ൃയ ഷ്ടത, ഒരാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി അനുഭവിക്കുന്ന യാതനയിലാണ്‌ തെളിയുന്നത്‌ എന്ന്‌ അദ്ദേഹം രചനകളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ജനപക്ഷ: സാഹിത്ൃരചനയ്ക്ക ഈന്നല്‍ നലകിയ എഴുത്തുകാരനായിരുന്നു രവീ ന്ദ്രനാഥ ടാഗോര്‌. ഇന്ത്യന്‍ പുരാണങ്ങളിലും ഇത്്ഹാസങ്ങളിലും കാണുന്ന ജീവിത സത്ൃത്തെ കാലോചിതമായി പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ദേവന്മാരെ പോലും യാഥാസ്ഥിതികരെന്നും പുരോഗമനവാദികളെന്നും അദ്ദേഹം വേര്‍തിരിച്ചു. പരാ ണിക പ്രപഞ്ച വീക്ഷണത്തിന്റെ മഹത്വം ആരണ്യൃസന്ദേശം എന്ന പ്രബന്ധത്തിലൂടെ വിശദീകരിച്ചു ടാഗോര്‍ ഭൂതകാലത്തെ വിസ്മരിക്കാതെ വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളെ അരിച്ചറിയാമെന്നും ഭാവിയെക്കുറ്ച്ചുള്ള പ്രതീക്ഷകള്‍ ന്ലനിരത്തോമെന്നും നമ്മെ പഠി പ്പിച്ചു. ഭാരതീയ സാഹിതൃത്തിന്റെസത്ത, മനുഷ്യപക്ഷത്തിലേയ്ക്കു ബോധപൂര്‍വും തിരി യുന്നത്‌ ടാഗോറിന്റെ കലാപ്രവര്‍ത്തനത്തിലൂടെയാണ്‌. ദേശീയ രാഷ്ര്രീയ പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളായിര്ക്കെ തന്നെ കല യെയും സാഹിത്യത്തെയും ഏറെ സ്വാധീനിക്കുകയും, കലയാലും സാഹ്തൃത്താലും ഏറെ സ്വാധീനിക്കപ്പെടുകയും ചെയ്ത രണ്ടു വ്യക്തികളാണ്‌ ഗാന്ധിജിയും നെഹ്‌റു വും. കല ജ്്രിയ സുഖങ്ങള്‍ക്കുവേണ്ടി ഉള്ളതല്ല, ആത്മാവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി യുള്ളതാണെന്ന്‌ ഗാന്ധിജി വിശ്ചസിച്ചു. ടോള്‍സ്റ്റോയിയുടെ കലാദര്‍ശനത്തെയാണ്‌ തന്റെ വാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായി ഗാന്ധിജി ഏപ്പോഴും ഉയര്‍ത്തീപ്പിടിച്ചിരുന്നത്‌. രാഷ്രീ യം, സാമ്പത്തികം, മരുപരം, കലാപരം എന്നിങ്ങനെ വിഭജിച്ച്‌ ഓരോന്നിനും പ്രത്യേക 49 മായ മൂലൃസങ്കല്പങ്ങള്‍ കല്പിക്കുന്നതിനോട ഗാന്ധിജിക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. മറ്റെല്ലാറ്റിനുമെന്നപോലെ കലാന്ധാദനത്ത്നും കലാവിരമ്മ്തിക്കും മനുഷ്യനായില്‍! ക്കണം മാനദണ്ഡം എന്ന്‌ അദ്ദേഹം കരുതി. ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ നേരെ കണ്ണടച്ച്‌ കലാസന്ദരൃത്തെ കുറിച്ചു നടത്തുന്ന ഒരു ചര്‍ച്ചയും അദ്ദേഹം സ്വീകരി ച്ചിരുന്നില്ല. സത്യത്തിന്റെ പൂര്‍ണ്ണതയും പ്രകൃതിയുടെ സാര്‍വജനീനതയും സ്ഫുടം ചെയ്തവതരിപ്പിക്കാ൯ കലാകാരനോടാഹാനം ചെയ്ത ഗാന്ധിജി മറ്റെല്ലാ മേഖലകളെയു മെന്നപോലെ കലയേയും മനുഷ്ൃപക്ഷത്തോടടുപ്പിച്ച ര്രാന്തദര്‍ശി ആയിരുന്നു. അനേകം വൈരുദ്ധ്യങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഒരു ഡ്ൃക്തിത്വമാണ്‌ ജവ ഹര്‍ലാല്‍ നെഹ്റുവിന്റേത്‌. “ഒരച്ഛന്‍ മകള്‍ക്കയച്ച കുത്തുകള്‍, “ഇന്ത്യയെ കണ്ടെത്തല്‍" എന്നി കൃതികളിലൂടെ നമ്മുടെ ഗതകാലമഹത്ചം, സങ്കുചിതവീക്ഷണത്തിന്‌ കീട്പ്പെ ടാതെ അദ്ദേഹം രേഖപ്പെടുത്തി. രാജാക്കന്മാരുടേയും ഭരണാധികാരികളുടെയും ജീവച്‌ ര്ര്രത്തിലല്ല, ജനജിവിതത്തിന്റെ വികാസപരിണാമങ്ങളിലാണ്‌ ഒരു ചരിത്രകാരന്റെ ദൃഷ്ടി പതിയേണ്ടതെന്ന്‌ വിശ്ചചരിര്രാവലോകന ത്തിന്റെ രചനയിലൂടെ അദ്ദേഹം തെളിയി ച്ചു. ദേശചരി്ര്തത്തെ ലോകചരിര്തവുമായി കൂട്ടിയോജിപ്പിച്ച്‌ മാനവ വികാസ ചരിര്ത ത്തില്‍ ലയിപ്പിച്ചു എന്നുള്ളതാണ്‌ ഈ കൃതിയില്‍ അദ്ദേഹത്തിനുള്ള നേട്ടം. രാഷ്രീയ പ്രശ്നങ്ങളുടെ തിരക്കുകള്‍ക്കിടയിലും ചരിര്രാമ്പേഷണവും സാംസ്കാരിക പ്രവര്‍ത്ത നവും സമമ്പയിപ്പിച്ച നെഹ്റു ആധുനികഭാരതത്തില്‍ മതനിരപേക്ഷ മാനവചിന്ത വാക്കിലും പ്രവര്‍ത്തിയിലും ഉയരത്തിപ്പിടിച്ചു. 1.6.5. ലോകസാഹചര്യം 1930 കളിലെ ലോകസാഹചര്യം ഭാരതീയ ജീവിതത്തെ പൊതുവേയും ഭാരതിയ സാഹിത്യത്തെ വിശേഷിച്ചും സ്വാധീനിച്ചു. ഒന്നാം ലോകമഹായുദ്ധം മുതലാളിത്തശക്തി SO ബന്ധങ്ങളില്‍ മാറ്റം വരുത്തി. 190 ജര്‍മ്മനി പാസാക്കിയ ജരമ്മന്‍൯ നാവിക സേനാനി യമം (ബ്രിട്ടനും ജര്‍മ്മനിയും തമ്മിലുള്ള കിടമത്സരത്തിന തുടക്കം കുറിച്ചു. 192 ഒക്ടോ ബറില്‍ രെക്കുക്ക്കെന്‍ യുറോപ്പിലെ ബാശള്‍ക്കുണ്‍ രാഷ്രടങ്ങളില്‍ യുദ്ധം പൊട്ടിപ്പുറ പ്പെട്ടു. തുരക്കി, ഗീസ്‌, ബള്‍ഗേറിയ, മാണ്ഡിനിഴ്രൊ എന്നി അഞ്ചു രാജ്യങ്ങള്‍ ആ യുദ്ധത്തില്‍ പരാജയപ്പെട്ടു. 1913 ൪൪ ഈ യുദ്ധം വ്യാപകമാകാനാരംഭരിച്ചു. അന്നുവരെ നടന്ന മറ്റു യുദ്ധങ്ങളില്‍ നിന്ന്‌ തികച്ചും വൃത്ൃസ്തവും വെടിമരുന്നിന്റെ ഗന്ധം ലോക ത്താകെ പരത്തുന്നതുമായിരുന്നു ഈ യുദ്ധം. 1917 ല്‍ നടന്ന റഷ്യയിലെ സോഷ്യലിസ്റ്റ്‌ വിപ്ലവം മുതലാളിത്ത സമ്പദവുയവസ്ഥയ്ക്ക്‌ പകരമായി ഒരു പുതിയ വൃവസ്ഥയ്ക്ക്‌ തുടക്കം കുറിച്ചു. റഷ്യന്‍ സാഹിത്ൃത്തില്‍ നിന്ന്‌ ഉള്‍ക്കൊണ്ട ഈര്‍ജ്ജവും, മാരകസിയന്‍ ദര്‍ശനത്തിന്റെ പിന്‍ബലവുമാണ്‌ റഷ്യന്‍ വീപ്പ വത്തിന്‌ ഉത്തേജനം നല്കിയത്‌. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ജര്‍മ്മനിയില്‍ ഹിറ്റ്ലറും, ഇറ്റലിയില്‍ മുസോളിനിയും സ്പെയിനില്‍ ഫ്രാങ്കോയും തങ്ങളുടെ ഏകാ ധിപത്യവാഴ്ച, മനുഷ്ൃത്ധത്തിനു നേരെയുള്ള യുദ്ധ്രപഖ്യാപനമാക്കി മാറ്റി. പാശ്ചാത്യ നാടുകളില്‍ (ഫഞ്ചു വിപ്ലവം ഉയര്‍ത്തിയ മാനവചിന്തയുടെ അടിസ്ഥാന മുരാവാകൃങ്ങ ളായ സ്ധാത്രുനത്ര്യം, സമത്വം, സാഹോദര്യം എന്ന്‌ ആശയങ്ങളെ സമൂലം നശിപ്പീക്കാ നാണ്‌ ഈ ഏകാധിപതികള്‍ യത്നിച്ചുത്‌. വിശാലദേശീയരുക്കുപകരം, സങ്കുചിതവും ആദ്രമണോത്സുകവുമായ സങ്കുചിത ദേശീയതക്കാണ്‌ ഇവര്‍ പ്രചാരം നല്‍കിയത്‌. സമാ ധാനകാംക്ഷികളായ ശാസ്ര്രജ്ഞന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാരമായ പീഡനങ്ങ മാണ്‌ ഇവരില്‍ നിന്‌ സഹിക്കേണ്ടി Han. സ്പെയിനില്‍ ഫ്രാങ്കോയുടെ ഏകാധിപതു, ഭരണത്തിനെതിരായി നടന്ന ആഭ്യ ന്തര യുദ്ധത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മനുഷ്യസ്നേഹികള്‍ നേരിട്ട പങ്കെടുത്തു. യുദ്ധത്തിനെതിരെ സമാധാനത്തിനും ദാരിര്ൃത്തിന്റെ പശ്ചാത്തലത്തില്‍ Si സമത്ചത്തിനും, ഏകാധിപതികളുടെ ശവകാമുരതക്കെതിരെ മാനവസത്തയ്ക്കുംവേണ്ടി ലോകത്താകെയുള്ള മനുഷ്യസ്നേഹികള്‍ നടത്തിയ പ്രഖ്യാപനം 1935 ലെ പാരീസ്‌ സമ്മേളനത്തില്‍ വെച്ചാണ്‌ ഉണ്ടായത്‌. കലാകാരന്‍ മനുഷ്യസംസ്കാരത്തിന്റെ കാവലാ ഓാകണമെന്നും, ചര്രതത്തെ വിസമരിച്ച്‌ ലോകത്തെ പുറകോട്ടു വലിക്കുന്ന ശക്തിക ളില്‍നിന്നും മാനവസംസ്കാരത്തെ രക്ഷിക്കാന്‍ അവന്‍ ബാദ്ധയസ്ഥനാണെന്നും പാരീസ്‌ സമ്മേളനം പ്രഖ്യാപിച്ചു. ജവഹര്‍ലാല്‍ നെഹ്റു, മുല്‍ക്ക്രാജ ആനന, സരോജിനി നായിഡു തുടങ്ങിയ ഇന്ത്യന്‍ എഴുത്തുകാര്‍ പാരീസ സമ്മേളനത്തെ പിന്തമുണച്ച്വരും അതില്‍ നിന്ന്‌ ആവേശം കൊണ്ടവരുമായിരുന്നു. ഈ സമ്മേളനം അതിനു മുന്‍പു തന്നെ ആരംഭിച്ച സമാധാന പ്രസ്ഥാനത്തിന്റെ പരിണതഫലമായിരുന്നു. മാര്‍കസിം ഗോര്‍ക്കി, ബാര്‍ബ്ദ്നൂസ്‌, റസ്സല്‍ സിംക്ലയര്‍, സ്റ്റീഫന്‍ സ്പെഗ്‌, രബീന്ദ്രനാഥ ടാഗോര്‍, എ. കുമാരസ്വാമി എന്നിവര്‍ ചേര്‍ന്ന 19 ല്‍ ഒപ്പുവെച്ചു പുറത്തിറക്കിയ “ചിന്താ സ്വാത്ര്ത്ര്യ ത്തിനുള്ള പ്രഖ്യാപനം” ഇതിന്റെ ആദൃഘടുമായിരുന്നു. ക്ലാരസെത്കിന്‍ ചെയര്‍മാനും ആല്‍ബര്‍ട ഐന്‍സ്റ്റെയിന്‍, ബര്‍ണാഡ്ഷാ, അന റ്റോള ,്രാന്‍സ്‌, ഹെന്റി ബാര്‍ബുസ എന്നിവര്‍ അംഗങ്ങളായും രൂപംകൊണ്ട സാര്‍വദേ ശീയ യുദ്ധവിരുദ്ധ പ്രസ്ഥാനം, 3933 ല്‍ രൂപംകൊണ്ട ഫാസിസ്റ്റ്‌ വിരുദ്ധ തൊഴിലാളി കോണ്ഗ്രസ്സ്‌ എന്നിവയുടെ തുടര്‍ച്ചയായി നടന്ന പാരീസ്‌ സമ്മേളനം ലോകത്താകെ മാനവചിന്തയുടെ മഹത്വം ഉയരര്‍ത്തിപ്പിടിക്കാന്‍ ആഹാനം ചെയ്തു. ഈ ലോക സംഭവങ്ങള്‍ ഭാരതീയ രാഷ്ര്രീയ സാഹിത്യ മണ്ഡലത്ത്ലും ചലനം സൃഷ്ടിച്ചു. 1936 ല്‍ ലക്നോ എ.ഐ.സി.സി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാഹിതൃകാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ത്യ൯ മാനവികതയുടെ ചര്രരത ത്തില്‍ നിര്‍ണ്ണായകമാണ്‌. ലോകത്താകെ നടന്നുകൊണ്ടില്‍ിക്കുന്ന സമാധാന പരിര്ര മങ്ങളിലും ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന ദേശീയ സ്വാത്രന്ത്യസമരത്തിലും കലാ 52 കാരന്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചു ലഖ്നൌ സമ്മേളനം ചര്‍ച്ച ചെയ്തു. സമ്മേളനം അംഗീകരിച്ച്‌ മാനിഫെസ്റ്റോ ഭാരതീയ കലാകാരന്മാരുടെ മനുഷ്യപക്ഷപാതമെന്നു ഉറക്കെ (പഖ്യാപിച്ചു. മലയാളമുശപ്പെടെ സകല നാട്ടുഭാഷകളിലും പുരോഗമനസാ ഹിത്ൃപ്രസ്ഥാനം എന്ന ആശയത്തിനു ബീജാവാപം ചെയ്തത്‌ ലഖ്നഈ സമ്മേളന മാണ്‌. 1.7. മാനവികതയും മാര്‍കസിയന്‍ ദര്‍ശനവും മാനവികത” എന്ന ആശയം പില്‍ക്കാലത്തുവന്ന നിരവധി ദര്‍ശനങ്ങളെ അഭി ലഷണീയമായ രൂപത്തില്‍ സ്വാധീനിച്ചിടടുണ്ടെങ്കിലും മാര്‍ക്സിയന്‍ ദര്‍ശനമാണ്‌ മാനവകിതയുടെ മുഖ്യ (പയോക്താവ്‌. ദര്‍ശനത്തില്‍ മാത്രമല്ല, (പയോഗത്തിലും, നിര്‍ണ്ണായക ചരിത സന്ദര്‍ഭങ്ങളിലും ഇവയുടെ പാരസ്പര്യം ലോകത്തിന്‌ ബോദ്ധ്യ പ്പെട്ടു. ഈ ദര്‍ശനത്തിന്‌ ഇന്ത്യയിലും വ്യാപകമായ പ്രചാരം കിട്ടി. കണാദന്‍, ചാര്‍വാ കന്‍ തുടങ്ങ്യ പ്രാചീന മന്ഷികള്‍ സമാനമായ ചിന്തയുടെ വക്താക്കള്‍ ആയിരു ന്നു. ഇതിന്റെ കൂടി പിനബലത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ ആരോഗുൃകരമായ ഇട പെടലുകള്‍ നടത്താന്‍ മാര്‍ക്സിയന്‍ ചിന്താഗതിക്ക്‌ കഴിഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന സ്വാത്രനത്തൃസമരം ലോകത്താകെ നടക്കുന്ന വിമോചനപോരാടുത്തിന്റെ ഭാഗമാണെന്നും, അധ്‌ശവര്‍ഗ്റത്തിര നീന്നും എല്ലാ അരത്ഥത്തിലുമുള്ള മോപനത്ത്നുവേണ്ടി യാണെന്നും മാര്‍ക്സിയന്‍ ചിന്താഗതിക്കാര്‍ (്പ്ചരിപ്പിച്ചു. ദേശീയ ;പസ്ഥാനത്തിനക ത്തുനിന്നും, ഒരു തിരുത്തല്‍ ശക്തി എന്ന നിലയില്‍ ക്രമേണ പുറത്തുന്ന്നും ദേശീയ പ്രസ്ഥാനത്തിന്റെ ചിന്താരീതികളേയും, അതു ജന്മം നലകിയ ദേശീയ ബോധമുള്ള ഒരു ജനതയുടെ കര്‍മ്മപദ്ധതികളേയും മാര്‍ക്സിയന്‍ ദര്‍ശനം നിയ്യ്രിച്ചു. ഭാരതീയ ചിന്തയില്‍ മാനവികതാബോധം ഈര്‍ജ്ജന്ധലവും ഉദ്ദ്പ്തവുമായ ഒരു കാലഘട്ടത്തില്‍ അതേറ്റവും പ്രകടമായത്‌ കലയിലും സാഹിത്ൃത്തിലൂമാണ്‌. മനുഷ്യന്റെ സാംസ്‌കാ 53 രിക വളര്‍ച്ച തുടങ്ങുന്നതും വികാസം പ്രാപിക്കുന്നതും അദ്ധാനവുമായി ബന്ധപ്പെ ടാണെന്നും, ആ വളര്‍ച്ചയുടെ വൃത്ൃസ്ത ഘടകങ്ങളെ കണക്കിലെടുക്കാതെ സാംസ്‌കാ രിക മണ്ഡലത്തില്‍ വ്യാപരിക്കാന്‍ കഴിയില്ലെന്നും മാരക്സിസം ലെനിനിസം നല്കീയ അവബോധം സാഹിതൃരചനയെയും വിമര്‍ശനത്തെയും സ്വാധീനിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ശാസ്ധരതബോധം, മാനവികത എന്നിവ ആധുനിക സാംസ്കാരിക പുരോഗത്തയുടെ അടിസ്ഥാന മുല്ൃമാണെന്ന ബോധം എഴുത്തുകാത്ലുണ്ടായി. നിയ മവ്യവസ്ഥയെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ബാധകമാക്കുന്നതിന്‌ (ബിട്ടീഷ അധി കാരികള്‍ ശ്രദ്ധിച്ചു. റെയില്‍വെ, കമ്പിതപാരം, വാണിജ്യം തുടങ്ങ്യ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ദേശീയബോധം പുതിയ അര്‍ത്ഥത്തില്‍ വളര്‍ന്നുവന്നു. ഇതി ലെല്ലാം മനുഷ്ൃയ൯ പരിഗണനാവിഷമായി മാറി. പൊതുസ്ഥലങ്ങള്‍ രൂപപ്പെടുതോടെ മനുഷ്യന്‍ വ്യാപരിക്കാന്‍ കഴിയുന്ന മേഖല വികസിച്ചു. ഇതെല്ലാം ചേര്‍ന്ന്‌ ഇരുപ താംനൂറ്റാണ്ടിലെ മാനവികതാബോധം ആധുനികഭാരതത്തിലും സജീവമായി. എന്നാല്‍ ഈ ബോധത്തിലും മനുഷ്യസങ്കല്പത്തിലും വിദ്യാസയന്നരായ ഒരു ചെറുസ്യൂന പക്ഷം മാര്തമാണ്‌ ഉള്‍പ്പെട്ടല്‍ എന്ന വിമര്‍ശനം ഉണ്ട്‌. 1.8. മാനവഃകത കേരള്‌യസാഹചരൃത്തിരഃ കേരളീയ സാമൂഹയ ജീവിതത്തിലെ നവോത്ഥാനവും കലാസാഹിത്യാദികളിലൂടെ ഉയരന്നുവന്ന മാനവികതാബോധവും മേല്‍പറഞ്ഞ പശ്ചാത്തലത്തിരു വിലയിരുത്ത പ്പെടേണ്ടതാണ്‌. ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുനുരോധമായി! നിരവധി സാമൂ ഹൃപര്ഷ്കരണ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ രൂപംകൊണ്ടു. മലയാള കവിതയിലെ കാലപിനക പ്രവണത പുതിയ ഒരു ആസന്ധാദനബോധത്തിന്‌ തുടക്കം കുറിച്ചു. നിലവാ രപ്പെടട ഗദ്യം രൂപംകൊണ്ടത്‌ കേരളീയന്റെ ചിന്താരീതിയേയും കര്‍മ്മപദ്ധതികളേയും ന്ധാധീയിച്ചു. എഴുത്തുകാര്‍ക്കു ചില സംഘടനകള്‍ രുപംകൊള്ളുന്നതും സജീവമാകു 54 നസനതും ഈ കാലഘട്ടത്തിലാണ്‌. കേവലം സാഹിത്യ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ രൂപംകൊണ്ട ഇത്തരം സംഘടനകള്‍ സാഹിത്യത്തിലെ വൃക്തി(്പരഭാവചിന്തയുടെ കാഠിന്യം കുറച്ചുകൊണ്ടുവന്നു. നേരത്തെ സൂചിപ്പിച്ചു ലഖനൌ സമ്മേളനത്തിന്റെ തുടര്‍ച്ച യായി 3937 ല്‍ കേരളത്തിരു ജീവല്‍സാഹിത്യ സംഘടന എന്ന പേരില്‍ എഴുത്തുകാ രുടെ ഒരു കൂട്ടായ്മ നിലവില്‍ വന്നു. മനുഷ്യത്മാണ്‌ ജീവല്‍ സാഹിത്യത്തിന്റെ ആദര്‍ശം, മനുഷ്യ പുരോഗതിയാണ്‌ ലക്ഷ്യം എന ഈ സംഘടന പ്രഖ്യാപിച്ചു. 1944ല്‍ ജീവല്‍സാ ഹിത്യപ്രസ്ഥാനത്തെ നവികരിച്ചും വിപുലികരിച്ചും പുരോഗമനസാഹ്ത്ൃ,പ്രസ്ഥാനം നിലവില്‍വന്നു. കേരളീയസമുഹത്തില്‍ മാര്‍കസിയന്‍ ദര്‍ശനത്തിന്റെ സ്വാധിനം പ്രയോ ജനപ്പെടുത്തി കലയിലൂടെയും സാഹിതൃത്തിലൂടെയും വരഗ്ലാശ്ര്ത മാനവികതയെ വ്യാപ കമായി പ്രചരിപ്പിക്കാന്‍ ഈ സംഘടന ശ്രദ്ധിച്ചു. ഭാരതത്തിലാകെ പാശ്ചാതൃബോധം വളര്‍ത്തിയ ആധുനികചിന്തയുടെ ഭാഗംതന്നെയായിരുനു കേരളത്തിലെ മാനവികതാ ബോധം. തിരുവിതാംകൂര്‍, കൊച്ചി എന്ന്‌ നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ ആധിപത്യം നിലനിന്നിരുന്ന മലബാറിലും പരിഷ്കൃതിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വികസിപ്പിച്ചത്‌ പാശ്ചത്യേആധുനികതാബോധമാണ്‌. പാശ്ചാത്ൃയബോധത്താരു പ്രചോദിതരും സ്വാധി നിക്കുപ്പെട്ടവരും ഉള്‍ക്കൊണ്ട ഉദാരമാനവികതാബോധത്തിന്റെ പ്രതൃക്ഷീകരണങ്ങളാണ്‌ കേരളത്തിന്റെ ആധുനികീകരണമെന്ന്‌ പറയാം. ഭാഷയിലും സാഹിതൃത്തിലുമാണ്‌ ഇതിന്റെ പ്രതിനിധീകരണം കൂടുതല്‍ അനുഭവപ്പെട്ടത്‌. മലയാള ഭാഷാ സാഹിത്യത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയും അതിലെ മനുഷ്യ പക്ഷപാതത്തിന്റെ സ്വഭാവവും ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ ഈന്നല്‍ നലകി അടുത്ത അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. 53 കുവപ്പുകള്‍ i. Gray Louis Herbert > (Ed) The Mythology of all races, New York: Copper Squre pub, 1996, page 102 2. Websters Third New > Vol lpage 352 International Dic 3. Wiularmis, M. Monier, > New Delhi Mothilal Banarsidas Grub), 1995, A Sanskit English Dic 4, Willaim Howells > (Qut) Glober Edward, one the early development of mind, London: Image pub company, 1956, Page 144 5S. ബൈബിള്‍ : ഹിബ്രു, വിവ 3 6. സദാചാരോമതോധര്‍മ്മ:സത്തസ്ത്വാചാര ലക്ഷണ: സാധ്യാസാധ്യം കഥം ശക്ൃം സദാചാരോഫഹൃലക്ഷണ (സദാചാരമാണ്‌ ധര്‍മ്മമെന്്‌ പറയുന്നു, സത്തുക്കളെ അറിയേണ്ടത്‌ ആചാരം കൊണ്ടുമാണ്‌. അപ്പോള്‍ ഏതുകൊണ്ട്‌ ഏതു സമര്‍ത്ഥിക്കാം? അതിനാല്‍ സദാചാരം പ്രമാണമല്ല. സദാചഠ രത്താല്‍ വഞ്ചിതമായി ശാശ്ചതമായ ധര്‍മ്മം നശിച്ചുപോയ്‌. (മഹാഭാരതം, ശാന്തിപര്‍വും 260-262) 7. സതാംഹിസന്ദേഹ പദേഷുവസ്തുഷു ്രമാണമന്ത.കരണപ്രവൃത്തയ: (അഭിജ്ഞാനശാകുന്തളം, അങ്കം 1, ശ്ലോകം 39) 8. Haldneviscount > The Philosophy of Humanism (and other subjects) London: Yall University press, 1922, page 211 9. Bayles Ermest > (Qut} The mind and tts place in nature, London: Routladge and kegan pub, 19572, page Li4 10. Protagoras (480-411 BC) : Greek Philosopher 1i. Dakin. A.H. : Manis the measure, UK: University Press, 1939, Page 64 32. എംഗല്‍സ്‌ : കുടുംബം സ്വകാരുന്ധത്ത്‌ ഭരണകൂടം എന്നിവയുടെ ഉത്ഭവം, മോസ്കോ: പ്രോ്രഗസ്‌ പബ്ലി, 1963, പേജ്‌ 46 32. ഛാന്ോഗ്യോപനിഷത്തിലെ ആറാം ഭാഗത്തില്‍ ശ്വേതകേതുവിന്‌ പരമജ്ഞാനം നല്‍കുന്ന സന്ദര്‍ഭത്തിലാണ്‌ “രത്‌ സതൃം, സആത്മ്‌ (അതാണ്‌ സത്ചയം, അതാണ്‌ ആത്മാവ, അത്‌ നീയാണ്‌.) എന്ന്‌ പിതാവായ ആരുണ് ഉപദേശിക്കുന്നത്‌. തത്വമസിയിലെ തത്വം മനസി ലായ ശ്വേതകേതു അഹംഡ്രമാസ്മി (ഞാന്‍ തനെ (്രഹ്മം? എന്ന്‌ തിരിച്ചറിഞ്ഞു. ഇദം മാനുഷം സര്‍വ്വേഷാം ഭൂതാനാം മധു അസ്ൃമാനുഷസ്ധ്യ സര്‍വ്യധണി ഭൂതാനി മധു കം ഇദം പശ്രഹ്മം, ഇദം സര്‍വ്വം (ബൃഹദാരണ്ചയകം, 2.4.32, 33) ഗുഹൃം ബ്രഹ്മതദിദം, യോ ബ്രവീമി! നമാനുഷാത്‌ ശേഷ്ഠതരം ഹികിഞ്ചിത്‌ (മഹാഭാരതം, ശാന്തിപര്‍വ്വം 24) 56 അദ്ധ്യായം രണ്ട ചെറുകഥയുടെ വിഛാസപരിണാമങ്ങളും കേരളിയ സാഹചര്യവും സാഹിത്യത്തെ ആകെ, പൊതുനിയമങ്ങള്‍ പാലിക്കുന്ന ഒരൊറ്റ മനുഷ്യവ്യാപ്രേ മായ്‌? നാംപരിഗണിച്ചുവന്നു. സ്ഥൂലാര്‍ത്ഥത്തിഅല്‍ ഈ പര്ഗണന ശരിയാണെങ്ക്ലും രചനയ്ക്കുള്ള പ്രചോദനം സാഹിതൃത്തിന്റെ മൂല്യം തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍, അത്‌ അപൂര്‍ണ്ണമാണെന്ന്‌ കാണാം. എല്ലാ സാഹിത്യവിഭാഗങ്ങളേയും ഒരേ അര്‍ത്ഥത്തില്‍ വിലയിരുത്തുവാന്‍ സാധിക്കുകയില്ല. ഈ പ്രശ്നം അഭിമുഖീകരിയ്ക്കേണ്ടി വരുമ്പോശ പഠനസാകത്ൃത്തെ മുന്‍നിര്‍ത്തേ; പദ്യമെന്നും ഗദ്യമെന്നും വിഭജിച്ചുവരുന്നു. മനുഷ്യഭാഷയിലെ പദങ്ങള്‍ വസ്തുക്കളെ സൂചിപ്പിയ്ക്കുന്ന അടയാളങ്ങളാണ്‌. നിത്യജീവിതത്തില്‍ നാം ഒരു വാക്ക്‌ ഉപയോഗിക്കുന്നത്‌ ഒരു വസ്തുവിനെ ചൂണ്ടിക്കാ ണിയ്ക്കുക, സ്വഭാവം വിവരിയ്ക്കുക സ്വാഭിപ്രായം വിശദികരിയ്ക്കുക തുടങ്ങിയവ ക്കാണ്‌. അതിനാല്‍ ഭാഷ ഒരു മാര്‍ഗ്ഗമോ മാധ്യമമോ ആണ്‌. കവിതയില്‍, വാക്കുകള്‍ ഒരു പ്രയോജനത്തെമാ്രതമല്ല ലക്ഷ്ൃയമാക്കുന്നത്‌. അവിടെ വാക്കുകള്‍ വസ്തുക്കളെ കുറ യക്കുന്ന ചിഹ്നങ്ങള്‍ അല്ല, കവിസത്തയുടെ ഘടകങ്ങള്‍ ആണ്‌. കവി ലോകത്തെ കാണു ONE} ഈ പദങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ഉപമകളിലും ഉല്ലേഖങ്ങളിലുമാണ്‌. എന്നാരു ഗദൃത്തില്‍ വാക്കിണ്റെ ഉദ്ദേശ്യം തന്നെ, വസ്തുക്കുളെ, യാഥാര്‍ത്ഥ്യത്തെ പ്രപഞ്ചത്തെ ചുണ്ടിക്കാണിയ്ക്കുക, വിവരിയ്ക്കുക, വ്യാഖ്യാനിയ്ക്കുക എന്നിവയാണ്‌. 2.4 ഭാഷാഗദൃത്തിന്റെ വികാസം ഭാഷയുടെ വികാസവും വളര്‍ച്ചയും വിലയിരുത്തേണ്ടത്‌ ആ ഭാഷയിലെ ഗദ്യ ത്തിന്റെ വികാസവും വളര്‍ച്ചയും മു൯നിര്‍ത്തിയാണ്‌. സാമാനൃജനങ്ങളോട ഏറ്റവും S7 അടുത്ത്‌ സംവദിയ്ക്കുന്ന ഭാഷാരൂപം ഗദ്യമാണ്‌. സാധാരണ മനുഷ്യന്റെ ആത്മനിവേ ദനത്തിന്റെ പ്രതീകവത്കൃതമായരൂപം ഗദ്യം ഉള്‍ക്കൊള്ളുന്നു. ഒരു ജനത ഏറിയ കൂറും പിന്തിയ്ക്കുന്നതും പ്രവര്‍ത്തന സജ്ജമാകുന്നതും ഗദ്ൃസാഹിത്ു, രൂപങ്ങളിലൂടെയാണ്‌. ചെറുസ്ധൂനപക്ഷത്തനും മാര്തം ഉള്‍ക്കൊള്ളാന്‍ കഴിയുന പദ്യത്തില്‍ നീന്നും, ബഹുഭൂരിപക്ഷത്തിന ഇടപെടാന്‍ കഴിയുന ഗദൃത്തിലേക്കുള്ള വികാസം, സാഹിത്യ ത്തിന്റെ ജനാധിപത്യവല്കരണമാണ്‌. അതിനാല്‍ ആധുനിക കാലഘട്ടത്തില്‍ സാഹി തൃത്തെ മുഖ്യമായി വിലയിരുത്തുന്നത്‌ അതിലെ ഗദൃയൃസാഹിതൃത്തിന്റെ സ്വഭാവം പരി ഗണിച്ചാണ്‌. മലയാളഗദൃത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച പാശ്ചാതൃരാജ്യങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ടാണ്‌ സാധിച്ചതു. പാശ്ചാത്യര്‍ കടന്നുവരുന്നതിയനു മുന്‍പും ഒരു ജനത എന്ന നിലയ്ക്ക്‌ ആശയ വിനിമയത്തിനുപയോഗിച്ചിരുന്ന ഭാഷയില്‍ ഗദൃത്തിനു തന്നെ ആയിരുന്നു മുഖ്യസ്ഥാനം. പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട “ലീലാതിലകത്തില്‍ “അഭിമസ്യൂവധം' മുതലായ പ്രാചീന ഗദ്ൃശ്രന്ഥങ്ങളുടെ കാരൃം സൂചിപ്പിച്ചിട്ടുണ്ട.! ലീലാ തിലകുകാരന്‍ തന്നെ പ്രാചീനം എന്നു വിശേഷിപ്പിച്ചു എങ്കല്‍, ഗദൃയസാഹ്ത്ൃയ രൂപ ങ്ങള്‍ക്ക്‌ കൊല്ലവര്‍ഷാരംഭം മുതല്‍ തന്നെ സാഹിത്യാമ്വേഷണത്തില്‍ സ്ഥാനമുണ്ടായി രുന്നു എന മനസ്സിലാക്കാം. ഏന്നാല്‍ ഗദ്യം പ്രായേണ ഒരു പരാശ്രയസ്ഥിതിയിലാണ്‌ നിലനിന്നിരുന്നത്‌. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ ഗദൃത്തിന്‌ നിര്‍ണ്ണായകമായ ഒരു സ്ഥാനം കിട്ടുന്നത്‌ പാശ്ചാത്യാധിപത്യം വ്യാപകമായതിനുശേഷം മായതമാണ്‌. പദ്യ ത്തിന്റെ ആത്മവത്ത ചോര്‍ന്നുപോവുകയും കവികള്‍ സാധാരണഞ്ജനങ്ങളില്‍ നിന്ന അകലുകയും ചെയ്തത്‌ ആധുനിക മലയാള ഗദൃത്തിന്റെ പിറവിയ്ക്ക്‌ വഴിയൊരുക്കി. ആംഗല വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച, പാശ്ചാത്യ സാഹിത്യ രൂപമാതൃകകളുമായി പരി പയപ്പെടല്‍, നാട്ടുഭാഷാ വിദ്യാലയങ്ങളുടെ വ്യാപനം, പാഠപുസ്തക കമ്മറ്റികളുടെ രൂപീ 58 കരണം, ദേശീയ പ്രസ്ഥാനത്തിന്റെ വളച്ചു എന്നിവയാണ്‌ മലയാള ഗദൃത്തിന്റെ വളര്‍ച്ചയ്ക്ക്‌ നിദാനമായ മുഖ്യ ഘടകങ്ങള്‍. വിദേശികളും സ്വദേശികളുമായ ക്രിസ്തുമത പ്രചാരകന്മാര്‍ മലയാള ഗദ ത്തിന്റെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കി. മതപ്രചാരണത്തിന്റെ ഭാഗമായി സാധാ രണ ജനങ്ങളുമായി നേരിട്ടിടപെടേണ്ടിവന്ന ഇവര്‍, ഭാഷയ്ക്കു ചില നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും യത്നിച്ചു. തിരുവിതാംകൂറില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നലകുന്നതിനായി നിരവധി നാട്ടുഭാഷാപള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഈ പള്ളി ക്കുടങ്ങളില്‍ പഠിപ്പിക്കുന്നതിനായി പാഠപുസ്തകം നിരമ്മിക്കാന്‍ നിയമ്തമായ പാഠ പുസ്തകകമ്മറ്റി! തയ്യാറാക്കിയ ആദ്യത്തെ പാഠമാല 853 ല്‍ പുറത്തുവന്നു. ഇതില്‍ 236 പേജ്‌ ഗദ്ൃത്തിനായി സനീക്കിവെച്ചിരുന്നു. എന്നാല്‍ മിഷനറിമാരുടെ ഗദ്യവും പാഠമാലക ളില്‍ കാണുന്ന ഗദ്യവും തമിഴിനു (പാമുഖ്യമുള്ള പ്രാചീന ഗദൃമാതൃകയുടെ തുടര്‍ച്ച യായിരുന്നു. കഠിന സംസ്കൃത പദങ്ങളുടെ സാന്നിദ്ധ്യം ഈ പാഠാവലികളെ നിശ്ചേത നങ്ങളാക്കി. മതപ്രചാരണത്തിനുപയോഗിച്ചിരുന്ന ഭാഷ, ക്രിസ്തുമതാചാരക്രമത്തിന്‌ പ്രാധാന്യം നലകുന്നതായിരുന്നതിനാല്‍ ധാരാളം വിദേശപദങ്ങള്‍ ആ ഭാഷയില്‍ കടന്നു കൂടിയിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പാഠപുസ്ത കമ്മറ്റി അദ്ധ്യക്ഷ നായി നിയമിതനാകുമ്പോള്‍, തിരുവിതാംകുറിലെ പാഠപുസ്തകങ്ങളുടെ സാമാസ്ൃസ്ഥിതി എസ്‌. ഗുപ്തന്‍നായര്‍ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്‌. “1851 ലാണ്‌ മലയാള ഭാഷയില്‍ ആദ്യമായി ലക്ഷണയുക്തമായ ഒരു പാഠമാല ഉണ്ടാകുന്നത്‌. അതായത്‌ കേരളവർമ്മയ്ക്ക്‌ ആറുവയസ്സുള്ളപ്പോള്‍. 'പാഠാരംഭം' എന്നാണ്‌ ആ കൃതിയുടെ പേര്‌. രചിച്ചത്‌ ഗുണ്ടര്‍ട്ട. പഞ്ചത്രന്തം കിളിപ്പാട്ടിന്റെ സവ്യഖ്യാനമായ ഒരു പതിപ്പും അക്കൊല്ലം തന്നെ പ്രസിദ്ധീകൃതമായി. പിന്നീട ഗുണ്ടര്‍ട്ട പാഠമാല എഴു 59 തി. അതില്‍ 236 പേജ ഗദ്ൃമേയുള്ളു. ബാക്കി മുഴുവന്‍ പഴയ ഗദ്യക്ൃതികളില്‍ നിന്ന്‌ എടുത്തു ചേര്‍ത്തവ. പാഠമാലയെ ഒരു ഗദൃകൃതി എന്നു വിളിച്ചുകുട. എന്നാല്‍ കേരള വര്‍മ്മ ഒരു പദൃഭാഗവും ചേര്‍ത്തില്ല. 1868 ജൂലൈ മാസത്തിലാണ്‌ കേരളവര്‍മ്മ തിരുവി താംകൂര്‍ പാഠപുസ്തക കമ്മറ്റി അദ്ധൃക്ഷനാകുന്നതും പാഠപുസ്തകങ്ങള്‍ രചിക്കാന്‍ തുടങ്ങുന്നതും. പുതിയ ഗദ്യകാരനാരില്‍ പ്രമുഖനായ ഗീവര്‍ഗീസുകത്തനാര്‍ ന ജോര്‍ മാത്തന്‍ (099-1870) സത്ൃവാദഖേടം (960 മലയായ്മയുടെ വ്യാകരണം (863) സംയുക്തി (869) ബാലാഭ്യസനം (186൦) എന്നി കൃതികള്‍ എഴുതി പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരുന്നു. അയ്മനം ജോണ്‍ (1825-99) ആര്‍ച്ച്‌ ഡീക്കണ്‍ കോശ്‌ ദ൮02ട- 893) ആര്‍ച്ച്‌ ഡീക്കണ്‍ ഉമ്മന്‍ മാമന്‍ (1830-34) എന്നിവരും തിരുവിതാംകൂര്‍ ഭാഗത്തെ ഗദ കാരന്മാരിരു പ്രമുഖരാണ്‌. ഇവരുടെ കൃതികള്‍ക്ക്‌ സാര്‍വ്യതികമായ പ്രചാരം ലഭിക്കാതെ പോയത്‌ സ്വാഭാവികം മാര്തം. ക്രിസ്തുമത പ്രചരണമെന്ന ലക്ഷ്യം ചിലപ്പോള്‍ പ്രത്യ ക്ഷമായും പിലപ്പോള്‍ പരോക്ഷമായും കൃതികളിലുണ്ടാകും. നാട്ടുകത്തനാര്‍മാര്‍ ആണെ കിലും അവരുടെ രചനകളില്‍ വൈദേശിക ചുവ വളരെ പ്രകടമാണ്‌.” എന്നാല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ദീര്‍ഘവീക്ഷണത്തോടെയാണ്‌ തന്റെ കര്‍ത്തവ്യം നിറവേറ്റിയത്‌. ഇളം,പായത്തിലുള്ള കൂട്ടികള്‍ക്ക്‌ അവരുടെ മാനേസികാവസ്ഥയ്ക്ക്‌ ഇണങ്ങുമാറ്‌ ഭാഷാപഠനം രസകരമാക്കുന്നതിനാവശ്യമായ നിലപാടുകള്‍ സ്ഥ്കരിച്ച അദ്ദേഹം, ഭാഷാഗദ്ൃത്തിന്റെ വളര്‍ച്ചയ്ക്ക്‌ ഈ പഠാപുസതകങ്ങള്‍ ഉതകണമെന്നും കരുതിയിരുന്നു. ആധുനിക മലയാള ഗദ്യത്തിന്റെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തെ പ്രതിന്ധാനം ചെയ്യുന്നത്‌ കേരളവര്‍മ്മ വലിയകോയിത്തയുരാനാണ്‌. ഒരു സാഹിതൃകാരന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ ഗദ്യം സംസ്കൃത ബഹുലമാണെന്ന്‌ ചിലര്‍ വിമര്‍ശനം ഉന യിച്ചിട്ടുണ്ട്‌. എന്നാല്‍ പലര്‍ പല രൂപത്തില്‍ ഉപയോഗിച്ചിരുന്ന മലയാള ഭാഷാഗദ്ൃത്തെ 60 നിലവാരപ്പെടുത്തുന്നതിന്‌ കര്‍ക്കശമായ ചില സമീപനങ്ങള്‍ അദ്ദേഹം കൈക്കൊണ്ടു. വര്‍ത്തമാന പ്രതങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഭാഷാഗദൃത്തിന്യെ പ്രചാരകന്മാര്‍ കൂടി ആയി. 840 ല്‍ റവ: ജോര്‍ജ്ജ്‌ മാത്തന്റെ ഉത്സാഹത്തില്‍ ആരംഭിച്ചു ജ്ഞാനനിക്ഷേപം, 847 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്ധത്തില്‍ തുടങ്ങിയ “രാജ്യ സമാചാരം എന്നി ആനുകാലികങ്ങള്‍ ഗദ്ൃയസാഹിതൃരുപങ്ങള്‍ക്കും, വസ്തുതാ പ്രധാ നമായ ഗദ്ൃലേഖനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി. കാര്യങ്ങള്‍ ജൂജുവായും സരളമായും പറയുന്ന ഗദൃരിതിയെ, പ്രതങ്ങള്‍ പ്രോത്സാഹിപ്പിച്ചു. പത്തൊന്പതാം നൂറ്റാണ്ടിന്റെ മദ്ധൃകാലത്തോടുകൂടി മലയാള ഭാഷയില്‍ ഗദ്യ സാഹിതൃരൂപങ്ങള്‍ക്ക്‌ (പ്രാമുഖ്യം ലഭിയ്ക്കുവാന്‍ തുടങ്ങി. അതുവരെ രണ്ടാംകിടക്കാര നായിരുന്ന ഗദൃകാരന്‍ മുന൯നിരയില്‍ സ്ഥാനം നേടി. ഇന്ത്യയിത്‌: പാശ്ചാത്യാധിപതും വ്യാപകമായതോടുകൂടി അധികാരത്തിലിരിയ്ക്കുന്നവരുടെ ഭാഷയുംസാഹിത്യവും കൂടു തല്‍ പ്രചാരത്തിലായി. ഇതില്‍ പാശ്ചാതൃഗദ്യസാഹിത്ൃരുപങ്ങള്‍-ഉപസ്യാസം, ലേഖ നം, നോവരു, ചെറുകഥ എന്നിവ- (പ്രാദേശിക ഭാഷകളിലെ എഴുത്തുകാരുടെ സജീവ ശ്രദ്ധയ്ക്ക്‌ വിഷയിഭവിച്ചു. ഈ സാഹിതൃരൂപങ്ങളില്‍ ചെറുകഥയാണ്‌ വളര്‍ച്ചയിലും പ്രചാരത്തിലും ഗതിവേഗം കൈവരിച്ചത്‌. 2.3. ചെറുകഥ - ഉത്ഭവവും വികാസേഡും പത്തൊന്‍പതാംനൂറ്റാണ്ടിന്െ ആദൃദശകത്തില്‍ പാശ്ചാതൃരാജ്യങ്ങളില്‍ രൂപംകൊണ്ട ഗദ്യസാഹിതൃരൂപമാണ്‌ ചെറുകഥ. ഒരാള്‍ മറ്റൊരാളോടു ചെയ്യുന്ന ്രസ്വ മായ സംവാദമാണ്‌ ചെറുകഥയെന്ന്‌ സാമയ്യേന പറയാം. വക്താവും ദ്രോതാവും ഉണ്ടായ-- മനുഷ്യന്‍ സാമുഹിക ജീവിതം ആരംഭിച്ചു - അന്നു മുതല്‍ ഈ ഭൂമുഖത്ത്‌ കഥാംശമുള്ള സംവാദങ്ങള്‍ നിലവില്‍ വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (പ്രച രിച്ചിരുന്ന സ്വാനുഭവകഥകള്‍ (൧൦൩ഠവടെ ഉപകഥകള്‍ പട്ട) ജന്തുകഥകള്‍ (99 61 WotaLoad Harry tales) സാരോപദേശകഥകള്‍ (ധ്യ കെട്ടുകഥകള്‍ ലട അസ്ാ പദേശകഥകള്‍ (ക്ല) പുരാവൃത്തങ്ങള്‍ (ശം) ആലേഖ്യങ്ങള്‍ശ ഷം) വിരകേ ഥകള്‍ (1.ടേണ്ട) എന്നിവയിലെല്ലാം ആധുനിക ചെറുകഥയുടെ പ്രാഗ്രൂപം കണ്ടെത്താം. ഭാവനാ വിലാസത്ത്നു പ്രാധാനം നത്കി സവിശേഷമായ ഒരനുഭവത്തെയോ സംഭവ ത്തെയോ ഒരു പ്രത്യേകവിക്ഷണകോണില്‍ നിന്ന്‌ അവതരിപ്പിക്കുമ്പോഴാണ്‌ ഒരു ചെറു കഥ പിറവി കൊള്ളുന്നത്‌. മേല്‍ സുൂച്ചിപ്പിച്ച കഥാരുപങ്ങളില്‍, കെട്ടുകഥകളുടെയും ദലം) ആലേഖ്യങ്ങളുടെയും ത്ന സംയുക്തരുപമാണ്‌ ചെറുകഥ. ജര്‍മ്മന്‍ ഭാഷയില്‍ OMG (1749-332) എഴുതിയിരുന്ന കഥാധ്യാനങ്ങളാണ്‌ പാശ്ചാത്യ ചെറുകഥയിലെ ആദ്യസംരംഭങ്ങള്‍. എന്റര്‍റ്റെയി൯മെസ്പസ ൪൮ന്ധബണ്ടെ എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഈ ആഖ്യാനങ്ങള്‍ നാടോടികഥാപാരമ്പരൃത്തിന്റെ സ്വഭാവങ്ങള്‍കൂടി ഉള്‍ക്കൊള്ളുസവയായിരുന്നു. നഥാനിയേല്‍ ഹാഥോന്‍ (3804-1864) എഡ്ഗാര്‍ അലന്‍പോ (869-1849) എന്നിവര്‍ നടത്തിയ രചനകളാണ്‌ അമേരിക്കന്‍ ഐക്യ നാടുകളില്‍ ആധുനിക്ചെറുക്ഥയക്കു തുടക്കംകുറിച്ചത്‌. പ്രോസ്മര്‍ മെറീമേ(-9) ബല്‍സാക (1799-85) ഫ്ളാബോര്‍ (82-88 മോപ്പസങ്ങ്‌ (4850-89) എന്നിവര്‍ ഫ്രഞ്ച സാഹിത്യത്തിലും അലക്സാണ്ടര്‍ പുഷ്കിന്‍ (799-1837) ഇവാന്‍ തര്‍ജനീവ്‌ (33-88) ആന്റണ്‍ ചെഖോവ്‌ (1860-1964) ഡസ്റ്റയോവെസ്‌കി (3823-3869) ലിയോടോള്‍സ്റ്റായ്‌ (3282-90) എന്നിവര്‍ റഷ്യന൯ സാഹിത്യത്തിലും ചെറുകഥയുടെ വളച്ചയില്‍ നിരണ്ണാ യക സംഭാവനകള്‍ നല്‍കി. എന്നാല്‍ ചരിത്രസാഹചര്യങ്ങളാല്‍ ഇന്ത്യക്ക്‌ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു ബ്രിട്ടീഷ്‌ സാഹിത്യത്തില്‍ നോവിലിനായിരുന്നു ഏറെ പ്രചാ രം. ബൃഹദാഖ്യാനങ്ങള്‍ക്ക്‌ മൂന്‍ തൂക്കമുള്ള വിക്ടോറിയന്‍ കാലഘട്ടം പരിശിലിപ്പിച്ചെ ടുത്ത ഇംഗ്ലീഷ എഴുത്തുകാര്‍ക്ക്‌, ചെറുകഥയുടെ രൂപഘടനയുമായി പൊരുത്തപ്പെടു ന്നതിന്‌ കൂറെകൂടി ക്ലേശിക്കേണ്ടി വന്നു. (ബ്രിട്ടന്റെ നിയ്രന്തണത്തിലുള്ള കോളനിക 62 ളിലും ചെറുകഥയുടെ വളച്ചു മന്ദഗതിയിലായിരുന്നു. ാംനൂറ്റാണ്ടില്‍ ലോക ത്തിലെവലിയൊരുഭുപ്രദേശത്തെ നിയ്യ്ത്രിച്ചിരുന്ന ഇംഗ്ലണ്ടില്‍ ചെറുകഥ എന്ന സാഹ്‌! തൃരൂപം പ്രചാരം നേടിയത്‌ ആ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാത്രമാണ്‌. റൂഡ്യാര്‍ഡ്‌ കിപ്ലിങ്ങ്‌ (18651936) ഓസ്ക്കാര്‍ വൈല്‍ഡ്‌ (3854-19) ഒ.ഹെന്റ്റി (1862-1900) ജെയിംസ്‌ ജോയ്‌സ്‌ (1882-94) തുടങ്ങിയ എഴുത്തുകാര്‍ രംഗത്തുവരുന്നതോടെയാണ്‌ ബ്രിട്ടണിലും കോളനി രാജ്യങ്ങളിലും ചെറുകഥ വ്യാപകമാകുന്നത്‌. മറ്റു കോളനി രാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യന്‍ സാഹചര്യം വൃത്ൃസ്തമായിരുന്നു. 2.2.4. ഭാരതീയ പാരമ്പര്യം പ്രാചീനകാലം മുതല്‍ക്കേ ഭാരതീയന്‍ ഒരു കഥാകഥനരീതി സ്വായത്തമായിരു ന്നു. വൈദികസാഹിതൃത്തിര സന്ദര്‍ഭോചിത്മായി നിരവധഃ കഥകള്‍ കടന്നുവരുന്നു ണ്ട്‌. ഉദാത്തമായ ജീവിതാദര്‍ശങ്ങളും സൂക്ഷമമായ ശാസ്ര്രസത്യങ്ങളും സൂചിപ്പിക്കു ന്നതിനാണ്‌ കഥാരൂപങ്ങളെ വേദകാലം പ്രയോജനപ്പെടുത്തിയത്‌. ഉര്‍വൃശിയുടെയും പുരൂ രവസ്സിന്റെയും പ്രണയകഥ മുതരു തത്ചമസി വരെയുള്ള കഥകള്‍ ആ കാലഘട്ടത്തില്‍ മാത്രമല്ല, ഇന്നും പ്രചാരത്തിലുണ്ട്‌. മതദര്‍ശനത്തെ ജനകിീയമാക്കുന്നതിന്‌ ബൌദ്ധന്മാര്‍ കഥയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ്‌ ജാതകകഥകള്‍. ഗദ്യവും ഗവഥാരൂപത്തിലുള്ള പദ്യവും ഇടകലര്‍ന്നേതാണ്‌ ജാതകക്ഷഥകളുടെ സ്വരൂപം. ലോകപ്പ സിദ്ധമായ പഞ്ചത്രന്തകഥകള്‍ സാഹിതൃത്തിന്റെ സാമൂഹൃപ്രയോജനത്തിന്‌ ഈന്നല്‍ നല്‍കുന്നു. ഒരു കഥയില്‍ നീന്ന്‌ മറ്റൊരു കഥയിലേക്ക്‌ വികസിക്കുന്ന പഞ്ചത്രന്ത കഥ കളുടെ ആഖ്യാനരീതി ശ്രദ്ധേയമായിരുന്നു. ഗുണാഡ്യയന്യെ ബൃഹത്കഥ, ക്ഥാസരിത്സാ ഗരം, വിക്രമാദിത്ൃകഥകള്‍ എന്നിവയെല്ലാം ലോകകഥാസാഹിത്യചരിര്രത്തുല്‍ സ്ഥാനം നേടി. മഹാഭാരതം, രാമായണം എന്നി ഇതിഹാസങ്ങളില്‍ ഇന്ത്യന്‍ ആധ്യൊനേപദ്ധതി യുടെ വൈവിധ്യം ദര്‍ശിക്കാം. ഈ കഥാപാരമ്പരൃത്തന്റെ പശ്ചാത്തലത്ത്‌ര മാത്രമേ 63 ഇന്ത്യയിലെ ആധുനിക ചെറുകഥയുടെ വികാസ പരിണാമങ്ങള്‍ വിലയിരുത്താന്‍ കഴിയു. പാശ്ചാത്യാധ്പതൃത്തിന്റെയും ആധുനികവിദ്യാദ്യസേത്തിന്റെയും ഫലമായി ഭാരതീയ സാഹിതൃത്തിലുണ്ടായ ചലനങ്ങളാണ്‌ ആധുനിക ചെറുകഥയ്ക്ക്‌ തുടക്കം കുറിക്കു നത്‌. എന്നാരു മേല്‍ വിവരിച്ചു പശ്ചാത്തലത്താല്‍, ചെറുകഥ എന്ന സാഹിതൃരുപത്തെ ഉള്‍കൊള്ളാനും അതിന്റെ രചനാസങ്കേതങ്ങള്‍ സ്വായത്തമാക്കാനും ഇന്ത്യന സാഹ! തൃകാരന്‍ പ്രയാസമുണ്ടായില്ല. 9 നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌ ആധുനിക ചെറുകഥയുടെ ആദൃരൂപങ്ങള്‍ ഭാരതീയ സാഹിതുത്തില്‍ പ്രതൃക്ഷപ്പെടുന്നത്‌. 3673ല്‍ ബംഗാളി ഭാഷയില്‍ പൂര്‍ണച ന്്രചാറ്റരജിയുടെ (1848-1922) മധുമതി എന്ന പേരിലുള്ള ലഘു കഥകളുടെ സമാഹാരം പുറത്തുവരുന്നതോടെയാണ്‌ ഇന്ത്യന്‍ ചെറുകഥയുടെ ചരിത്രം ആരംഭിക്കുന്നത്‌. ര്രമേണ മറ്റു പ്രദേശിക ഭാഷകളിലും ഈ സാഹിത്യരൂപം പ്രചാരം നേടുകയും വികസിക്കു കയും ചെയ്തു. ആദ്ൃയകാലകേരളത്തിലെ മിക്കു കലാസാഹിതൃരൂപങ്ങളും തമിഴിന്റെയോ സംസ്കൃ തത്തിന്റെയോ സ്വാധീനത്തില്‍നീന്ന്‌ പിറവി കൊണ്ടതാണ്‌. എന്നാല്‍ നോവല്‍, ചെറു ൧൧ എന്നി സാഹ്തൃരൂപങ്ങള്‍ പൂര്‍ണമായും പാശ്ചാത്യ സമ്പര്‍ക്കത്തിന്റെ ഫലമായി പ്രചാരത്തില്‍ വന്നതാണ്‌. അതുകൊണ്ട മലയാള ചെറുകഥയെ കുറിച്ചുള്ള പഠനത്തില്‍ പാശ്ചാതൃയവിക്ഷണങ്ങള്‍ക്കും രീതി ശാസ്ത്രങ്ങള്‍ക്കുമാണ്‌ പ്രാമുഖ്യം. 23൦ മലയാള ചെറുകഥ പ്രാരംഭഘട്ടം ദ്രാവിഡ സാഹിതൃത്തില്‍ നിര്‍ണ്ണായകസ്ഥാനത്തു നിലക്കുന്ന സംഘസാഹിത്ൃയ കൃതികളില്‍ കഥാപാരയര്യത്തിന്റെ വേരുകള്‍ കാണാം. മനോഹരമായ പ്രണയകഥക ളും, മാനവജീവിതത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുന്ന കാല്പനിക ഭാവനകളും സംഘസാഹിത്ൃകാരന്മാര്‍ക്ക്‌ അന്ൃമായിരുന്നില്ല. സംസ്കൃത നാടകാഭിനയ സ്രമ്പദാ 64 യത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന കൂത്ത്‌, കൂടിയാട്ടം മുതലായ രംഗകലകളിലും ഭാവ നയ്ക്കും ആധഖ്യാനപാടവത്തിനും സ്ഥാനമുണ്ടായിരുന്നു. നമ്മുടെ തനതായ നാടോടിസാ ഹിത്യവും കഥാകഥനത്തിരു ഒട്ടും പിറകിലായിരുന്നില്ല. സ്ഥൂലാരത്ഥത്തില്‍ ഇവയെല്ലാം നമ്മുടെ കഥാരിതിയുടെ ഭാഗമാണെങ്കിലും ഇവയൊന്നും തനനെ ആധുനിക ഗദൃത്തി ന്നെയും ചെറുകഥ എന്ന സാഹിതൃരൂപത്തിന്റേയും പഠനപരിധിയില്‍ പെടുത്താന്‍ കഴി യുന്നതല്ല. മലയാള ചെറുകഥ ഒരു നിര്‍ണ്ണായക സാഹിത്യരൂപമായി മാറുന്നത്‌ 19-ാം നൂറ്റാ ണ്ടില്‍ അവസാന ദശകത്ത്ലാണ്‌. ഈ കാലയളവില്‍ ഓഷയില്‍ ആനുകാലിക പ്രസി ദ്ധീകരണങ്ങള്‍ ആരംിയ്ക്കുകയും അവയില്‍ കല്പിത കഥയ്ക്ക്‌ ഗണ്യമായ ഒരു ഭാഗം നീക്കിവെയ്ക്കുകയും ചെയ്തതോടെയാണ്‌ മലയാളത്തില്‍ ചെറുകഥ ഒരു സാഹിതൃജ നുസ്സായി (2 ഉണ) രൂപംകൊള്ളുന്നത്‌. കൊല്ലവര്‍ഷം 3065 ര സി.പി. അച്യുതമേനോന്റെ പ്രതാധിപത്യത്തില്‍ ആരംഭിച്ച്‌ “വിദ്യാവിനോദിനി” മാസികയില്‍, തൊട്ടടുത്തവര്‍ഷം മുതല്‍ തന്നെ ചെറുകഥകള്‍ പ്രസി ദ്ധീകരിച്ചു വന്നതായി കാണാം. 3868 മുതല്‍ പഠപുസ്തകങ്ങള്‍ക്കുവേണ്ടി കേരളവമ്മ്മേ വലിയ കോയിത്തമ്പുരാന്‍ എഴുതിയ ചെറുകഥകള്‍ കുട്ടികളുടെ ഭാഷാനൈപുണ്ചം വര്‍ദ്ധിപ്പിയ്ക്കുന്നതിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ലളിതമായ പ്രതിപാദന ശൈലിയും, ഭാഷയെ നീലവാരപ്പെടുത്താന്‍ നടത്തിയ യത്നങ്ങളും ഇത്തരം രചനകളുടെ ഗൌരവ സ്വഭാവത്തെ ബാധിയ്ക്കുന്നു. മൂര്‍ക്കോത്തു കുമാരന്‍ എഴുതിയ ചില കഥകള്‍ ദന മുന്‍പ്‌ രചിക്കപ്പെട്ടതായിരിക്കാമെങ്കിലും അവ അപ്രകാശിതങ്ങള്‍ ആയിരുന്നു. ഈ വസ്തു തകള്‍ മുന്‍നിര്‍ത്തി 3066 കുംഭം/189 ഫെബ്രുവരിയില്‍ വിദ്യാവിനോദിനി പുസ്തകം 2. നമ്പര്‍ 5 ല്‍ പ്രസിദ്ധികരിക്കപ്പെട്ട, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ എഴു തിയ വാസനാവികൃതി യാണു മലയാളത്തിലെ ലക്ഷണമൊത്ത ആദത്തെ ചെറുകഥ. 65 വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ (0990-19) ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ (39േ-196) അമ്പാടിനാരായണപൊതുവാള്‍ (18ദ-1936) സി.എസ്‌. ഗോപാലപ്പണിക്കര്‍ (08272-1930 മൂര്‍ക്കോത്ത്‌ കുമാരന്‍ (3974-94) കെ. സുകുമാരന്‍ (4979-95) ചെങ്കുളത്ത്‌ ചെറിയ കുഞ്ഞിരാമമേനോന്‍ |എം.ആര്‍.കെ.സി. (4881-4939)], ഇ.വി. കൃഷ്ണപിള്ള (1894-1938) എന്നിവരാണ്‌ മലയാള ചെറുകഥാസാഹിത്ൃരംഗത്തെ ആദൃകാല എഴുത്തുകാര്‍. സി.പി. അച്യുതമേനോന്‍, സി.വി. കുഞ്ഞിരാമന്‍, കുറ്റിപ്പുറത്തു കീട്ടുണ്ണ്നായര, ശീവെള്ളി നാരായണന്‍ നമ്പൂതിരി, ആറ്റൂര്‍ കൃഷണപ്പിഷാരോടി, അപ്പന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന൯ു തമ്പുരാ൯ മുതലായവരേയും മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പഠിക്കേണ്ടതാണെങ്കിലും ആദു കാലഘട്ടത്തിന്റെ പ്ല സവിശേഷ മാതൃകകള്‍ എന്ന നിലയ്ക്കാണ്‌ മേലപറഞ്ഞ എഴു ത്തുകാരെ വിശദമായി പരിചയപ്പെടുത്തുന്നത്‌. 2.3.4 പ്രതിപാദന സൌയകരൃത്തിനുവേണ്ടി മലയാള ചെറുകഥയുടെ വളച്ചേെയെ നാലു ഘട്ടങ്ങളിലായി തിരിക്കുന്നു. (1) കേസരി വേങ്ങയില്‍ കുഞ്ഞിരാമന൯നായനാരുടെ വാസനാവികൃതി ഏന്ന കഥയെ ആദ്യത്തെ ചെറുകഥയായി നിര്‍ണ്ണയിച്ച്‌ ആ കഥ പ്രസിദ്ധീകരിച്ച്‌ 891 മുതല്‍ 1925 വരെയുള്ള പ്രാരംഭ കാലഘട്ടം. (2) 1928 മുതല്‍ 5935 വരെ നീണ്ടുനില്‍ക്കുന്ന നമ്പുതിരി ക്ഥാകാലഘട്ുടം. സാമൂഹൃപത്ഷകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രചരണോദ്ദേശ്ൃത്തോടുകൂടി പുറ ത്തുവന്ന കഥകളാണ്‌ ഇവയില്‍ (പ്രധാനം. (3) 93 കളില്‍ ആരംഭിയ്ക്കുകയും 1960 കളില്‍ അവസാനിയ്ക്കുകയും ചെയ്യുന്ന നവോത്ഥാന കാലഷ്ഷട്ടം. 66 (4) 1960 നു ശേഷമുള്ള ആധുനിക കാലഷട്ടം. 2.3.2. പ്രാരംഭഘട്ടത്തിലെ എഴുത്തുകാര്‍ ചെറുകഥാരപചനയിരം ഏര്‍പ്പെടാന്‍ ഇടയായ സാഹചര്യം ശ്രദ്ധേയമാണ്‌. പാശ്ചാത്യ വിദ്യാഭ്യാസം നേടി ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി മാറിയ വേങ്ങയില്‍ കുഞ്ഞിരാമ൯ന്‍നായനാ൪ 3888 ലെ ബോംബെ എ. ഐ.സി.സി. സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട. മലബാര്‍ ഡിസ്ര്രിക്ട ബോര്‍ഡില്‍ അഹ മായിരുന്ന അദ്ദേഹം വൃത്താതപ്രത്പ്രവര്‍ത്തകന്‍ എന്ന നിലയിലും (പ്രശസ്തനായി. ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ 988 ൪ ഒന്നാം റാങ്കോടുകൂടി! ബി.എ. ബിരുദം നേടിയ വൃക്തിയാണ്‌. (ബ്രിട്ടീഷ്‌ ഗവര്‍മ്മെണ്ടിന്റെ കീഴില്‍ ഹുജ്ജരാപ്പീസില്‍ ഉദ്പ്യോഗം ലഭിച്ച, മജിസ്ട്രേട്ടായി ജോലിയില്‍ നിന്നും വിരമിച്ചു. തൃശൂര്‍ ഹിന ഹൈസകൂളില്‍ നിന്നും മ്രെടികുലേഷന്‍ ജയിച്ച്‌ അമ്പാടി നാരാ യണ പൊതുവാള്‍ക്ക്‌ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. ജോലിയില്‍ നീന്നും വിരമിയ്ക്കുമ്പോള്‍ അദ്ദേഹം സബരജിസ്ര്ടരാര്‍ ആയിരുന്നു. ജന്തുശാസ്യധതത്തില്‍ ബി.എ. ബിരുദം നേടി, (ബ॥ിദ്ദീഷ്‌ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി നോക്കിയ സി.എസ്‌. ഗോപാല പണിക്കരും, ഉന്നരു വിദ ഭ്യാസ രംഗത്തുവരെ അദ്ധ്യാപകനായി ജോലി നോക്കിയ മൂരക്കോത്തുകുമാരനും പാശ്ചാ തൃ--സാഹിത്യ-ലോകത്തെ അടുത്തറിയാന്‍ കഴിഞ്ഞവരാണ്‌. ഫ്രഞ്ച കോളനിയായ മയ്യ ിയില്‍ ജനിച്ചു വടക്കേ മലബാറിലെ വിവിധ (പ്രദേശങ്ങളില്‍നിന്നും വിദ്യാഭ്യാസം നേടി ജന്തുശാസ്രതത്തില്‍ ബിരുദമെടുത്ത കെ. സുകുമാരനും, എം.ആര്‍.കെ.സി. എന്ന പേരില്‍ അറിയപ്പെടുന്ന കുഞ്ഞിരാമമേനോനും ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കീഴില്‍ ജോലിക്കാരാ യിരുന്നു. ആംഗല വിദ്യാഭ്യാസം ലഭിച്ച അഭിഭാഷകവ്ൃത്തിയില്‍ ഏര്‍പ്പെട്ട വയക്തി ആയി രുന്നു ഇ.വി. കൃഷണപിള്ള. 67 മേല്പറഞ്ഞ എഴുത്തുകാര്‍ക്കെല്ലാം വിദ്യാസമ്പന്നരും മദ്ധ്യവര്‍ഗ്ഗക്കാരുമായ പാശ്ചാ തൃരുമായി അടുത്തിടപഴകുന്നതിന്‌ അവസരം ലഭിച്ചു. ഇംഗ്ലീഷുകാര്‍ പഠിയ്ക്കുന്ന സ്കൂളിലും അവര്‍ മേലധികാരികളായി ജോലി നോക്കുന്ന ആപ്പ്‌സുകകളിലും വെച്ച ഈ എഴുത്തുകാര്‍ പാശ്ചാത്യ സംസ്കാരത്തെ അടുത്തറിഞ്ഞു. വാസനാസമ്പന്നരായി രുന്ന ഇവരുടെ സഹൃദയത്ചത്തെ പാശ്ചാതൃസാഹീത്യം ആകര്‍ഷിച്ചുതില്‍ അത്ഭുതപ്പെ ടഓാനില്ല. ഇവര്‍ വായിച്ചു ആസ്വദിച്ചു ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത്‌ അന്നത്തെ ജനപ്രിയ സാഹി തൃരൂപമായ ചെറുകഥ ആയിരുന്നു. (ബ്രിട്ടീഷ ഉദ്യോഗസ്ഥനമാരായി ഇന്തൃയിലെത്തി ചേര്‍ന്ന ഇംഗ്ലീഷുകാര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാര്‍ പാശ്ചാത്യ ചെറുകഥാക്യ ത്തുക്കള്ായിരുന്നു. അവരുടെ രചനാ മാതൃകകളാണ്‌ മലയാളത്തിലെ ആദ്യകാല ചെറു കഥാകൃത്തുക്കള്‍ പിന്തുടര്‍ന്നത്‌. പ്രണയം, കുറ്റാമ്പേഷണം, കോടതി രംഗങ്ങള്‍, സാഹ സികത, വൃക്തികള്‍ക്കു പറ്റുന്ന അബദ്ധങ്ങള്‍ തുടങ്ങിയ ഇതിവൃത്തങ്ങളിലാണ്‌ ഇവര്‍ താല്പര്യംകാണിച്ചുത്‌. വായനക്കാര്‍ക്ക്‌ ഒരുക്കികൊടുക്കുന്ന ഒരു “വിഭവ മായിരിക്കണം കഥ എന്ന്‌ ഇവര്‍ വിശ്ചസിച്ചു. പ്രണയകഥകളിരം സ്വാഭാവികമായും വൃക്തികശക്കുള്ള പ്രാധാന്യവും ഡൃക്തി ത്വത്തെ മാനിക്കാനുള്ള പ്രവണതയും കാണാം. നാടുവാഴിത്തത്തിന്റെ പൊതുവായ ചില ധാരണകളെ നിരസിക്കുവാനുള്ള വ്യഗ്രത വളര്‍ത്തികൊണ്ടുവന്നതില്‍ ഈ കഥകള്‍ക്ക്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. ജന്തുസഹജമായ കാമവികാരത്തെ ഉദാത്തവലകരിച്ച അതിനെ പ്രേമമായി പരിണമിപ്പിയ്ക്കാനും, മനുഷ്യമനസ്സിനെ സംസ്‌കരിക്കാനുമുള്ള ശ്രമത്തില്‍ ഉത്തരം കഥകള്‍ ഒരുപരിധി വരെ വിജയിച്ചു. കുറ്റാമ്പേഷണ കഥകളും കോടതി വൃവഹാര ചിത്രീകരണങ്ങളും പാശ്ചാതൃകഥ കളുടെ അന്ധമായ അനുകരണം തന്നെ ആയിരുന്നു. ഇക്കാലത്തെ സാഹസിക കഥ കളെ രണ്ടുതരത്തില്‍ തിരിയ്ക്കാം. വീരാപദാനകഥകളും, മൃഗയാ വിനോദം പോലെ 68 സാഹസികവൃത്തിയില്‍ നേരിട്ടേര്‍പ്പെടുന്നത്‌ വര്‍ണ്ണിക്കുന്ന കഥകളും. കാല്പനിക ഭാവ നയുടെ സ്വത്രന്ത വിഹാരമാണ്‌ ഇത്തരം കഥകളില്‍ കാണാന്‍ കഴിയുക. 23.3. ഒരു നിര്‍വചനത്തെ മുനനിര്‍ത്ത്‌ മലയാള ചെറുകഥയുടെ ആദ്യകാല മാതൃക കള്‍ സൂക്ഷമമായി പരിശോധിയ്ക്കുന്ന ഏതൊരാളും, നിരവധി ദോഷങ്ങള്‍ ചുണ്ടികാ ണിയ്ക്കും. ഒരു സാഹിത്ൃരുപം എനന നിലയില്‍ ചെറുകഥ എന്ന സംജ്ഞ അന്നു പ്രചാരത്തില്‍ വന്നിരുന്നില്ല. ലളിതോപസ്യാസങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്‌ ആ കഥകളിര പലതും. വിഷയാനുസാരിയായ ഭാഷ എന്ന സമീപനം സ്വീകരിക്കാന്‍ പ്ല എഴുത്തുകാരും ശശദ്ധിപ്പില്ല. ആഖ്യാനം, വീക്ഷണകോണ്‍ എന്നിവയിലും അവര്‍ ദത്ത്രശദ്ധരായിരുന്നില്ല. ഈ സ്യൂനതകള്‍ നിലനില്‍ക്കെ തന്നെ, ഇവര്‍ ഭാഷക്കും സാഹി തൃത്തിനും നലകിയ സേവനങ്ങള്‍ ഇതിനേക്കാള്‍ വലുതായിരുന്നു എന്ന്‌ കാണാന്‍ കഴിയും. ഇവ താഴെ പറയുന്നവയാണ്‌. (൮) നിലവാരപ്പെട്ട ഭാഷാഗദൃത്തിന്‌ രൂപം നല്കുന്നതില്‍ ഇവര്‍ ശ്രദ്ധിച്ചു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനും, സി.വി. രാമ൯പിള്ളയും സംസ്കൃതപദ്പ്രധാനമായ, ഒരാഡ്യൃസാഹിത്ൃഭാഷയ്ക്കും, ഒ. ചന്തുമേനോനും, കേസരി കുഞ്ഞിരാമന്‍ നായനാരും ജനങ്ങളുടെ സംഭാഷണ ശൈലിയ്ക്ക്‌ മേല്‍ക്കൈ ഉള്ള ഒരു ജനകീയ ഭാഷയ്ക്കും സാഹി തൃത്തില്‍ തുടക്കം കുറിച്ചിരുന്നു. ആവ്യഭാഷയുടെ നനയകള്‍ ഉശ്ക്കൊള്ളിച്ച സാമാന്യ ജനങ്ങളുടെ സംസാരഭാഷ സാഹിത്യ ഭാഷയാക്കി വളര്‍ത്ത്‌ എടുക്കുന്നതില്‍ ഈ ചെറു ഷഥാകൃത്തുക്കള്‍ ശ്രദ്ധ പതപ്പിച്ചു. ഒരു ജനതയുടെ ഗദ്യം ആ ജനതയെ ആകെ ഉശക്കെൌ ളളാ൯ കഴിയുന്നതാകണമെന്ന ബോധം അവരക്കുണ്ടായിരുന്നു. (മ) അതിവേഗം പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിന്റെ സാമുഹ്യ മാറ്റത്തോടൊപ്പം സഞ്ചരിക്കാന്‍ വൃക്തികള്ളെ തയ്യാറെടുപ്പിക്കുന്നതിരു ആദ്യ കാല മലയാള കഥ നിരണ്ണായകമായപടം വഹിച്ചു. പടര്‍ന്നു പന്തലിച്ചു നിന്ന നാടുവാ 69 ഴിത്തത്തിന്റെ കാനലില്‍ നിന്‌ വ്ൃക്തിയെ, വളര്‍ച്ചയുടെ പ്രകാശ ലോകത്തിലേക്ക്‌ കൈപി ടിച്ചാനയിക്കുന്നതിന ആദ്യകാല ചെറുകഥാ കൃത്തുകള്‍ ശ്രദ്ധിച്ചു. ഇവരുടെ ക്ഥാസങ്ക ല്പത്തെ കുറിച്ച ഇ.വി. കൃഷ്ണപിള്ള നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്‌. ” സര്‍വനമ്ധത്രന്തമായി വിഹരിച്ച കീര്‍ത്തിധാവള്ൃത്തില്‍ മുഴുകുന്നതിനുതകുന്ന ഒരു ശാഖെയല്ലേ ഞങ്ങള്‍ക്ക്‌-ചെറുകഥക്കാര്‍ക്ക്‌.കിട്ടിയിട്ടുള്ളത്‌. ഇപ്പോള്‍ ഒട്ടുമുക്കാലും ഞങ്ങളുടെ സാ്യമാജ്യം എന്നു വേണം പറയുവാന്‍. ഉള്ളുരും, വള്ളത്തോളും കുണ്ടുരു മെല്ലാം ഏതെങ്കിലും ഒരു പദ്യത്തിന്റെ വിഷയം മനസ്സില്‍ സങ്കല്‍പിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ നാലു ചെറുകഥകള്‍ എഴുതി അഞ്ചലില്‍ അയച്ചിട്ട അഞ്ചാമത്തേത്‌: എഴുതാന്‍ ആരംഭിയ്ക്കുകയായി.”" 1928 ല്‍ തൃശുരിരാ നടന്ന സാഹിതു പരിഷത്ത്‌ സമ്മേളനത്തില്‍ ഇ.വി. കൃഷണ പിള്ള നടത്തിയ പ്രസംഗത്തിലേതാണ്‌ മേലപറഞ്ഞ പരാമര്‍ശം. ചെറുകഥയുടെ ലക്ഷ ണം, രചനയില്‍ (്രദ്ധക്കേണ്ട സംഗതികള്‍, ഭാഷ തുടങ്ങ്യവയെ കുറിച്ചെല്ലാം ഈ പ്രഭാഷണത്തില്‍ സൂപിപ്പിച്ചിട്ടുണ്ട. സമ്മേളനത്തിന്റെ ആദൃദിവസം സി.വി. രാമന്‍പി ളളയുടെ ഗദൃയശൈലിയെ വിമര്‍ശിച്ച്‌ മൂര്‍ക്കോത്തുകുമാരന്‍ ചെയ്ത പ്രസംഗത്തിനുള്ള മറുപടി കൂടി ആയിരുന്നു ഇ.വി. കൃഷ്ണപിള്ളയുടെ (പ്രസംഗം. പ്രതിപാദിയ്ക്കുന്ന വിഷയത്തിനനുസരിച്ച ഭാഷയിലും മാറ്റംവരണമെന്ന ധാരണ ഗാരവമായചര്‍ച്ചയ്ക്ക്‌ വിധേയമാകുന്നത്‌ ഈ കാലത്താണ്‌. (3) ഭാഷാ സാഹിത്ൃത്തിരം അനുകരണീയമായ മാതൃകകള്‍ ഇല്ലാതിരുന്നതിനാല്‍ പാശ്ചാത്യ രചനാസങ്കല്‍പ്പമാണ്‌ ഇവരെ സ്വാധീനിച്ചത്‌. സമൂഹത്തിലെ ഉന്നതസ്ഥാന ങ്ങളിലിരുന്ന വൃക്ത്കളായതി്നാല്‍ സാമൂഹൃനീതിയെ നേരിട്ടെതിര്‍ക്കാന്‍ ഇവര്‍ മുന്നോട്ടു വന്നില്ല. ഒരു പുതിയ സാഹിത്ൃരൂപത്തിന്റെ പഥ്യപപദര്‍ശകര്‍ ആയിരുന്നത്‌ നാല്‍ ഒന്നിനേയും നിീഷേധിക്കേണ്ടതായും വന്നില്ല. 70 2.4, നമ്പൂത്ത്രു നവോത്ഥാന കഥകള്‍ മുതലാളിത്ത വൃവസ്ഥയുടെ സാഹിത്യ രൂപങ്ങളിലൊന്നായ ചെറുകഥ സമൂഹ ത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യരുടെ ഏകാന്തമായ ശബ്ദമാണ്‌ പുറപ്പെടുവി ക്കുന്നത്‌ എന്ന ഒരു നിരീക്ഷണമുണ്ട്‌. തിരക്കേറിയ ജീവിതത്തിന്റെ ആകൂലതകളില്‍ ഉഴലുന്ന മനുഷ്യന്റെ സാഹിത്യാസ്വാദന താല്പര്യത്തെ സംതൃപ്തമാക്കാന്‍ ശ്രമിയ്ക്കുക എന്നുള്ളതാണ്‌ ഈ സാഹൃത്ൃരൂപത്തിന്റെ ജന്മോദ്ദേശ്ൃമായി വിലയിരുത്തുന്നത്‌. എന്നാര്‌ തിരക്കുകള്‍ക്കിടയില്‍ ലാഘവത്തോടുകൂടി വായിച്ചു തള്ളാന്‍ കഴിയുന്നതാണ്‌ ഒരു ചെറുകഥ ഏന്ന ആശയവും ഈ വാദത്തില്‍ ഉള്‍ക്കൊള്ളുന്നു. നിലനിരക്കുന്ന സമുദായ നീതിയോട്‌ ഏതെങ്കിലും വിധത്തില്‍ പൊരുത്തപ്പെടാ൯ കഴിയാത്ത ഏകാക! കളായ മനുഷ്യരുടെ ജീവിതത്തിലെ ചെറിയ നിമിഷങ്ങള്‍ പിരതീകരിക്കുന്നത്‌ കേവലം വിനോദം മാര്രമായി കണ്ട എഴുത്തുകാര ഉണ്ടായിരുന്നു. എന്നാല്‍ ആശയപ്രചരണ ത്തിനുള്ള ഒരു നല്ല മാധ്യമമായി കഥയെ ഗൌരവപൂര്‍വം സമിപിച്ചവരും കുറവല്ല. സമു ദായ പരഷകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉല്‍പ്പതിഷണുക്കളായ നമ്പുതിരി യുവാ ക്കളായിരുന്നു കഥയുടെ സമ്രഗസാദ്ധൃതകള്‍ ആദ്യം തിരിച്ചറിഞ്ഞത്‌. ജാതി ജന്മനാടുവാഴിത്ത വ്യവസ്ഥിതിയുടെ മേലേതട്ടുത വിഹരിച്ചിരുന്ന നയ്പു തിരു സമുദായത്തിലെ ഒരു ചെറുസ്യൂനപക്ഷം സുഖലോലുപതയില്‍ മുഴുകി കഴിയുക യായിരുന്നു. സ്വസമുദായത്തിലെ ദരിദ്രരോടും, സ്രതീകളോടും നിന്ധ്യവും നിര്‍ദുയവു മായ പെരുമാറ്റമാണ്‌ ഈ സസ്ന്ന സ്യൂനപക്ഷത്തിന്റെ ഭാഗത്തുനീന്‌ ഉണ്ടായിരുന്നത്‌. നമ്പുതിരി സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി 1908 ല്‍ ആലുവയില്‍വെച്ചു നമ്പു തിര്യോഗക്ഷേമേസഭ എന്ന ഒരു സംഘടന രൂപം കൊണ്ടുവെങ്ക്ലും 1925 വരെ തികച്ചും യാഥാസ്ഥിതികമായ ഒരു നിലപാടാണ്‌ ആ സംഘടന സ്വീകരിച്ചത്‌. കോണ്ട്രഗസ്സിന്നെ മിര്രഭോജനം മുതലായ ആശയങ്ങളോടും, വൈക്കം സത്യാഗ്രഹം മുതലായ സമരങ്ങ 7A ളോടും നമ്പൂതിരി യോഗക്ഷേമസഭയ്ക്ക്‌ യോജിപ്പുണ്ടായിരുന്നില്ല.” സോഷ്യലിസ്റ്റ്‌ ആശ യങ്ങളോട പ്രസ്തുത സംഘടന തികഞ്ഞ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ പുരോഗമനേച്ഛുക്കളായ ഏതാനും ചെറുപ്പക്കാര നിരന്തരം നടത്തിയ ഇടപെടലുകള്‍ ലൂടെ നസുതിരി യോഗക്ഷേമസഭ ആ സമുദായത്തിലെ പരിവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്കാന്‍ ആരംഭിച്ചു. വി.ടി. ഭട്ടതിരിപ്പാട, എം.ആര്‍.ബി., പ്രേംജി, ഐ.സി.പി., ഇ.എം.എസ്‌. മുത്തിര ങ്ങോട ഭവ്യതാതന്‍ നമ്പൂതിരിപ്പാട, കെ.എന്‍. ഭട്ടതിരിപ്പാട മുതലായ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ നമ്പുതിരിയുവജനസംഘം എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കി. സ്വസമുദായത്തെ നവീ കരിക്കാനുള്ള പ്രചരണ പ്രവരത്തേനത്തിന്റെ ഭാഗമായി മുത്തിരിങ്ങോട (1902-1944), എം.ആര്‍.ബി (3908-2064), വി.ടി. ഭട്ടതിതിപ്പാട (896-1982മ)എന്നിവര്‍ സാഹിതൃത്തിന്റെ വിവിധ രൂപങ്ങളെ ഫലപ്രദമായി! ഉപയോഗിച്ചു. ചെറുകഥ ഏന്ന സാഹിത്യരൂപം കൂടു തരു ജനകിയമാകുന്നതും, അതിന്റെ ഭാഷാശൈലി സാമാന്യേന ലളിതമാകുന്നതും ഈ കാലഘട്ടത്തിലാണ്‌. “നമ്പൂതിരി കഥാകാലഘട്ട്‌ മെന്‌ ഈ കാലഘട്ടത്തെ വിശേ പഠിപ്പിക്കുന്നത്‌ രചയിതാക്കളെ മുന്‍നിര്‍ത്തി മാരതമാണ്‌. യഥാത്ഥ വര്‍ണ്ണന (റിയലിസം) മലയാള ചെറുകഥയില്‍ പ്രാമുഖും നേടിയത്‌ ഈ കാലയളവിലാണ്‌. എം.ആര്‍.ബി.യുടെ “വാല്‍ക്കണ്ണാടി ഏന്ന സമാഹാരത്തിലെ കഥകള്‍ 928 നും 1930 നും ഇടയില്‍ രചിക്കപ്പെട്ടതാണ്‌. 3935 നു മുന്‍പുള്ള വര്‍ഷങ്ങളിലാണ്‌ മുത്തിരി ങ്ങോടിന്റെ പൂട്കുല' എന്ന സമാഹാരത്തിലെ കഥകള്‍ രചിച്ചത്‌. ചെറുകഥയുടെ ശില്പഭംഗി സൂക്ഷമത എന്നിവക്കെല്ലാം ഉപരി, നമ്പൂതിരി സമുദായ പരിഷകരണത്തിനുള്ള വ്യഗതയാണ്‌ ഈ കഥകളില്‍ ഭാഷാ വിദ്യാര്‍ത്ഥിക്ക്‌ കാണാന്‍ കഴിയുക. വ്ൃഥാസ്ഥുലത ഇവരുടെ ഒരു ദോഷവുമാണ്‌. മുത്തിരിങ്ങോടിന്റെ മരണത്തിന്റെ മടിയില്‍, ഏം.ആര്‍.ബവി.യുടെ “തലയിലെഴുത്ത്‌ മുതലായ കഥകള്‍ ഇതിനുദാഹരണമാ 72 ണ്‌. ഇവരുടെ കഥകളില്‍ കാണുന്ന ശിലപപരമായ ഡ്യൂനതകള്‍ വിമര്‍ശനവിധേയമായി ടുണ്ട്‌. എന്നാല്‍ ലക്ഷധയബോധത്തെ മുന്‍നിര്‍ത്തി അത്തരം സ്മൂനതകളെ വിമര്‍ശകന്മാര്‍ ഏറെ കണക്കിലെടുത്തില്ല. വി.ടി. ഭട്ടതിരിപ്പാടിന്റെ ഗദ്യശൈലിയും, ചെറുകഥാകൃത്ത്‌ എന്ന നിലയില്‍ അദ്ദേ ഹത്തിന്റെ സംഭാവനകളും പരാമര്‍ശിക്കേണ്ടതായിട്ടുണ്ട. സാഹ്തൃപ്രവര്‍ത്തനം സഹ ജീവികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാതമല്ല; ചിന്തിപ്പിയ്ക്കാനും കര്‍മ്മനിരതരാ ക്കാനും ഉതകുന്നതുകൂടി ആയിരിക്കണമെന്ന്‌ വി.ടി. വിശ്ചസിച്ചു. 4929 ല്‍ ഒറ്റപ്പാലം കോണ്‍ഗ്രസ്സ സമ്മേളനത്തില്‍ വളണ്ടിയറായി സേവനം ചെയ്ത വി.ടി. 192163 Gonna AHI ദേശീയ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കുകൊണ്ടു. കപ്പല്‍ യാത്ര ചെയ്ത തിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്ന വി.ടി. യോഗക്കഷ്മേ പ്രവര്‍ത്തനത്തില്‍ സജീ വമായി. 1908ല്‍ പ്രസിദ്ധികരണമാരംഭിച്ച ഉണ്ണിനമ്പുത്രല്‍ി മാസികയുടെ മുഖ്യ പുമതല ഓര൯ വി.ടി. ഭടുതാരിപ്പാടായിരുന്നു. പാശുപതം' എന്ന ഒരു പ്രസിദ്ധികരണവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ചു. പാശുപതത്തില്‍ വി.ടി. കൈകാര്യം ചെയ്തി രുന്ന രജനീരംഗം' എന്ന പംക്തി, കഥയ്ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. ഈ പംക്തി യില്‍ അദ്ദേഹം എഴുതിയ കഥകളില്‍ എട്ടെണ്ണം സമാഹരിച്ച്‌ 1928 ല്‍ 'രജനിരംഗം' എന്ന പേരില്‍ പുസ്തകമായി പുറത്തുവന്നു. രജനീരംഗത്തിലെ ഓരോ കഥയും നമ്പു തിരി സമുദായത്തിലെ സ്ര്തീ ജനങ്ങളെ സമരോത്സുകരാക്കുക എന ഉദ്േശ്യത്തോടെ എഴുതിയതാണ്‌. ഏഴു കഥകളിലും സ്രതീയാണ്‌ മുഖൃകഥാപഠ്രതം. ശ്രന്ഥനാമം സൂചിപ്പിയ്ക്കുന്നതുപോലെ കഥകളുടെ പശ്ചാത്തലം ര്യതിയാണ്‌. സ്രതീധനത്തിനു പണമില്ലാത്തതിനാല്‍ വാത്സല്യ ഭാജനമായ മകളെ വിലക്കേണ്ടിവ രുന്ന അച്ഛന്‍ (ഉത്തരം കിട്ടാത്ത ചോദ്യം, മനയ്ക്കലെ കാര്യസ്ഥന്‍ എന്നീ കഥകള്‍; സാപത്നുത്തിന്റെ ദുരിത്മനുഭവിക്കേണ്ടിവരുന്ന സ്ര്തീകളുടെ ദുഖങ്ങള്‍ എന്നിവയാണ്‌ 73 ഈ കഥകളിലെ മുഖ്യവിഷയം. ഈ കഥാസമാഹാരത്തിന്‌ വന്നേരി കെ. സാവിയരി അന്തര്‍ജനം എന്ന മാറ്റപ്പേരുവെച്ച (തൂലികാനാമം) എം.ആര്‍. ഭട്ടതിരിപ്പാടും എം.പി. ഭട്ട്‌ തിരിപ്പാടും ചേര്‍ന്നെഴുതിയ അവതാരിക ശ്രദ്ധേയമാണ്‌. വായിച്ചുരസിക്കാ൯ മായതമു ളുതല്ല, ഉള്‍ക്കൊണ്ട്‌ ഉയരാന്‍ കൂടിയുള്ളതാണ്‌ സാഹിത്ൃമെന്ന്‌ ഇവര്‍ ചൂണ്ടിക്കാണി ച്ചു. രജന്രംഗത്തിന്റെ മുഖവുരയില്‍ തന്റെ കഥകള്ളെകുറിച്ച വി.ടി. ഇപ്രകാരം വൃക്ത മാക്കിയിട്ടുണ്ട. 'സാഹിതൃഭംഗികൊണ്ടോ, കഥാഘടനയിലുള്ള വൈചിര്യം കൊണ്ടോ പുസ്ത കരൂപേണ പ്രസിദ്ധപ്പെടുത്തത്തക്ക യോഗ്യത ഈ കഥകള്‍ക്കുണ്ടെന്ന്‌ ഇപ്പോഴും ഞാന്‍ വിപാരിക്കുന്നില്ല. ഏന്നാല്‍ നമ്പൂതിരിമാര്‍ വിഡഡടിവേഷം കെട്ടി അന്യന്മാരുടെ മുന്‍പില്‍ സൂരിനമ്പൂതിരി കളിക്കുന്ന സ്ര്പദായം സാഹിത്ൃയലോകത്തില്‍ സര്‍വസാധാരണമായി ടുണ്ടെങ്കിലും, മറക്കുടയ്ക്കുള്ളില്‍ മറഞ്ഞു നില്‍ക്കുന്ന അന്തര്‍ജനങ്ങളെ രംഗപ്രവേശം ചെയ്യിച്ചുതായി കണ്ടിട്ടില്ലാത്തതിനാല്‍ ആ പുതുമയാണ്‌ ഈ പ്രസിദ്ധീകരണത്തിന കാര ണമായിട്ടുള്ളത്‌. ശ്രന്ഥകര്‍ത്താവെന്ന നിലയില്‍ പേരെടുക്കുവാനല്ല ഇതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌. നമ്പുതിരി സമുദായത്തിലെ അനാശാസ്യമായ വിവാഹ സ്യമ്പദായത്തെ പ്രിഷ്കരിക്കാന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉപ്കരിക്കുമെന്നാണെന്യെ വിശ്വാസം. അതിനെ സഹായിക്കുന്ന ഒരു ചലനം നമ്പൂതിര? സമുദായത്തില്‍ ഉണ്ടാകുന്നപക്ഷം ഞാന്‍ കൃതാര്‍ത്ഥനായി”. സൂാന്ദരൃപക്ഷത്തിരു സ്വയം വിമര്‍ശകനാണെങ്ക്ലും, സാഹിത്യത്തിന്റെ സാമൂ ഹ്ൃ്രയോജനം, സമുദായനന്മ എന്നിവയില്‍ ഉറച്ചു വിശ്ധസിയ്ക്കുന്ന ഒരു നിരുൂപകനെ കൂടി മേല്‍ പ്രസ്താവനയില്‍ നാം കാണുന്നു. ആശയ പ്രചരണത്തിനുള്ള പ്രാമുഖ്യം, CHOW) പരാമര്‍ശങ്ങളേക്കാള്‍ വാച്യപരാമര്‍ശങ്ങള്‍ക്കു ലഭിച്ച സ്ഥാനം, വ്ൃഥാസ്ഥുല മായ വിവരണങ്ങള്‍ എന്നവ നമ്പൂതിരി കഥകളുടെ ദോഷങ്ങളായി ചുണ്ടിക്കാണിക്കു 74 ന്നവര്‍ക്കുള്ള മറുപടി കുടിയാണ്‌ വി.ടിയുടെ മുഖവുര. 2.4.4. ഈ ചെറുകഥകള്‍ക്ക്‌ മലയാള കഥാസാഹിത്ൃത്തിലുള്ള സ്ഥാനം താഴെ പറയുപ്രപ്കാരം സപ്യഗഹിയ്ക്കാം. (1) ഭാഷാശൈലിയെ ലളിതവും പ്രസന്നമധുരവും ജനകിയവുമാക്കി മാറ്റി. നമ്പൂ തീരു സമുദായത്തിലെ ആചാരദാഷയിലെ സാങ്കേതിക പദങ്ങള്‍ ഒഴിച്ചു നിരത്തിയാല്‍, ചെറുകഥയുടെ സുക്ഷ്മ ഭാവത്തിനിണങ്ങുന്ന ഭാഷാഗദ്യം വളര്‍ത്തികൊണ്ടുവന്നു. (2) ലളിതോപസ്യാസങ്ങള്‍, നര്‍മ്മലേഖനങ്ങള്‍ എന്നി നിലകളില്‍ വായിച്ചുതള്ളി യിരുന്ന ചെറുകഥയെ ഗാരവമുള്ള ഒരു സാഹിതൃരുപമാക്കിമാറ്റ. കല്പിത കഥകളുടെ സ്വപ്നിലമായ അന്തരിക്ഷത്തില്‍നിന്നും ജീവിതയാഥാര്‍ത്ഥയത്തിന്റെ പരിതോവസ്ഥക ളിലേക്ക്‌ രചനാസ്രമ്പദായത്തെമാറ്റി. സാമൂഹയ പരിഷകരണത്തിനായി യരനിച്ചു മറ്റുപ്രസ്ഥാനങ്ങള്‍ ഒന്നുംതന്നെ കഥ എന്ന സാഹിതൃരൂപത്തെ ജൃതസമര്‍ത്ഥമായി ഉപയോഗിച്ചതായി കാണുന്നില്ല. വൃക്തി മഹത്വം, കൂട്ടുകുടുംബത്തിലെ പ്രശനങ്ങള്‍, ആളോഹരി ഭാഗം മുതലായ ആശയങ്ങള്‍ അവിടവിടെയായി പ്രതൃക്ഷപ്പെടുന്നുണ്ടെന്നു മാര്തം. അതിനാല്‍ ഒറ്റപ്പെട്ട അത്തരം കഥ HOB വിശകലനം ചെയ്യാ൯ ഇവിടെ മുതിരുന്നില്ല. മേല്‍സൂചിപ്പിച്ച നമ്പൂതിരികഥകള്‍ മലയാള ഗദൃസാഹിതൃത്തില്‍ ഏറ്റവും ശ്രേഷഠവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു കാല ഘട്ടത്തിന്‌ തുടക്കം കുറിച്ചു. കേരളീയ നവോത്ഥാനത്തിന്റെ ആദ്യആശയങ്ങള്‍ പിറവി കൊള്ളുന്നതില്‍ ഈ കഥകള്‍ക്ക്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. 2.5. മലയാള സാഹിത്യം. നവോത്ഥാനത്തിന്റെ ്രഷഭാവും സൃഷ്ടിയും മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ച രാജാറാം മോഹന്‍റായ്‌, സര്‍ സൈദ്‌ അഹമ്മ ഖാന്‍, രബീ്ദനാഥ ടാഗോര്‍, സ്വാമി വിവേകാനയന്‍ എന്നിവരുടെ നവോത്ഥാന പിന്ത കളും, ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുത്തത്നുശേഷ 75 മുള്ള വരദ്ധിതമായ ജനപങ്കാളിത്തസ്വഭാവവും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെയും ശക്തിയായി സ്വാധീനിച്ചു. പത്തൊന്‍പതാം നൂറ്റാണ്ട്ല്‍ യൂറോപ്പിലുണ്ടായ ശാസ്ത്രീയ ഗവേഷണ നിരിക്ഷിണ (പവരത്തേനങ്ങളുടെ അനുഭവസത്യങ്ങള്‍ കേരളീയ ജീവിത ത്തിലേക്ക്‌ കടന്നുവരാന്‍ തുടങ്ങി. ചിത്തിച്ച്പവര്‍ത്തനസജ്ജമാകുന്ന ഒരു ജനതക്ക്‌ അനു സൃതമായി അവരുടെചിന്തയുടെ വാക്രൂപമായ ഗദ്യവും വികാസം പ്രാപിച്ചു. പല ഘട കങ്ങള്‍ ഇതിനു പശ്ചാത്തലമായുണ്ടെങ്കലും മുഖ്യമായും മൂന്നു വ്യക്തികളെ കുറിച്ചും അവര്‍ വളര്‍ത്തിയെടുത്തപ്രവണതകളെ കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്‌. അവരുടെ വ്യക്തിത്വത്തിന്‌ രൂപം നല്കിയ സാമൂഹയ രാഷ്ര്രീയ സ്ഥിതിയും സംക്ഷിപതമായി മന സ്സ്്ലാക്കണം. 231. നോവല്‍, ചെറുകഥ എന്നീ സാഹിത്യ, രൂപങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിയ്ക്കുക യും, മാനവസമുദായത്തിന്യെ വളര്‍ച്ചേക്കുതകുമാറ്‌ അതിന്റെ രൂപഭാവങ്ങള്‍ മാറ്റി എടു ക്ഴുകയും ചെയ്തതില്‍ കേസരി ബാലകൃഷ്ണപിള്ള (3880-19) സ്വദേശാഭിമാനി രാമ കൃഷ്ണപിള്ള (4828-3936) എം.പി. പോള്‍ (3904- ജട) എന്നിവരുടെ പങ്ക. നിസ്തുല മാണ്‌. ച്രിര്രത്തിലുള്ള തികഞ്ഞ അവബോധം, പാശ്ചാത്യ ഭാഷയിലും സാഹിത്ൃയരൂപ ങ്ങളിലുമുള്ള അറിവ്‌, അവ വിവര്‍ത്തനം ചെയ്ത്‌ സ്വന്തം ഭാഷയിലെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കാനുള്ള വൃധ്രത, പരസത്യ നിരൂപണ സ്രമ്പദായം മനസ്സി ലാക്കികൊണ്ടുതന്നെ, പാശ്ചാതൃ നിരൂപണ രീതിയോടുണ്ടായിരുന്ന ആദരവ്‌ എന്നിവ കേസരി ബാലകൃഷ്ണപിള്ളയുടെ ചിന്താരിതിയുടെ സവിശേഷതകള്‍ ആയിരുന്നു. വാസ്തുവിദ്യ, ജ്യോതിഷം, കല്പഗണിതം എന്നി വിജ്ഞാനശാഖകളിലും, പ്രാചീന മാനവചരിര്തത്തിലും അദ്ദേഹം നിഷ്ണാതനായിരുന്നു. 'ചര്ര്രത്തിന്റെ അടിവേരുകശ്‌', 'ചര്രതപഠനങ്ങള്‍' എന്നി കൃതികളില്‍ ചരിത്രരചനയില്‍ മനുഷ്യനെ പങ്കാളിയാക്കേ 76 ണ്ടുന്ന വിധം അദ്ദേഹം വിശദികരിച്ചു. സാഹിത്ൃയവിമരശനത്തില്‍ എ.ആര. രാജരാജ വരമ്മയുടെ ശൈലിയാണ്‌ ആദ്യഘട്ടത്തില്‍ കേസരി പിന്തുടര്‍ന്നത്‌. തുടര്‍ന്ന്‌, സംസ്കൃ തമടക്കുമുള്ള ഭാരതീയ സാഹ്ത് വിമര്‍ശന പദ്ധതിയില്‍ മാതം ഒതുങ്ങി നില്‍ക്കാതെ പാശ്ചാത്യ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അദ്ദേഹം അറിവുനേടി. ഡാര്‍വിന്റെ പരിണാമവാദം, ഫ്രോയിഡിന്റെ മന:ശാസ്ധത ചിന്തകള്‍, കാറല്‍ മാര്‍ക്സിന്റെ വൈരു ദ്ധ്യാധിഷ്ഠിര ഭാതികവാദം എന്നി ആശയങ്ങള്‍ മുഖ്യമായും കേസരിയെ സ്വാധീനി ച്ച]. പാശ്ചാതൃര്‍ക്ക്‌ മേല്പറഞ്ഞ ചിന്തകന്മാര്‍ സമ്മാനിച്ച നവലോകം” എന്ന ആശയം മലയാളത്തിന്റെ മണ്ണില്‍ യാഥാര്‍ത്ഥ്യമാകണമെന്ന്‌ കേസരി ആഗ്രഹിച്ചു. നവലോകം, രൂപമഞ്ജരി, നോവല്‍ പ്രസ്ഥാനങ്ങള്‍, സാഹിതയ ഗവേഷണമാല, സാഹ്ത്ൃവിമര്‍ശനങ്ങള്‍, സാങ്കേതിക യ്രന്ഥ നിരൂപണങ്ങള്‍, കുറേ കൂടി സാകകേതിക ശ്രന്ഥനിരുപണങ്ങള്‍ എന്നീ കൃതികളിലൂടെ, പാശ്ചാത്യ സാഹിത്യ ലോകത്തുനിന്ന്‌ തനിയ്ക്കു ലഭിച്ചു അളവുകോല്‍വെച്ചു മലയാള നിരൂപണത്തിന്റെ പുതിയ അളവുകോ ലുകള്‍ അദ്ദേഹം സൃഷ്ടിച്ചു. സര്‍ഗ്ഗാത്മക സാഹിതൃത്തിന്‌ ദിശാബോധം നലകുന്ന തിന്റെ ഭാഗമായി പ്രാതിനിധ്യ സ്വഭാവമൂള്‍ക്കൊള്ളുന്ന നിരവധ! പാശ്ചാതുകൃതികള്‍ശ അദ്ദേഹം മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തു. മോപ്പസാങ്ങിന്റെ ഏതാനും ചെറുകഥ കളും, കാമുകന്‍, ഒരു സ്ത്രീയുടെ ജീവിതം എന്ന്‌ കൃതികളും ഇബ്സന്റെ “പ്രേത ങ്ങള്‍ ബരസാക്കിന്റെ സാന്നില്യ' ലുയിപിരാ൯ഡലോവിന്റെ ഓമനകശ്‌' എന്നീ നാട കങ്ങളും അദ്ദേഹം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തു. പ്രസിദ്ധരും അലപ്പ്രസി ദ്ധരുമായ മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍ക്കു അദ്ദേഹം എഴുതിയ അവതാരി ക്കള്‍ സാസദ്പ്രദായിക ക്രമത്തിലുള്ള അവതാരികകളുടെ പട്ടികയില്‍ പെടുന്നവയല്ല. ബോധേശ്ചരന്റെ സ്വത്ര്തകേരളം കെടാമംഗലം പപ്പുകുട്ട്യുടെ “കടത്തുവഞ്ചി', ഇട പുള്ളി രാഘവന്‍ പിള്ളയുടെ “മണിനാദം”, ചങ്ങമ്പുഴ കൃഷണപിള്ളയുടെ “സ്പയിക്കുന്ന TT അസ്ഥിമാടം”, ജി. ശങ്കരക്കുറുപ്പിന്റെ നിമിഷം ' എന്ന്‌ കൃതികള്‍ക്ക്‌ കേസരി എഴുതിയ അവതാരികകള്‍ സാഹിതുൃവിദ്യാര്‍ത്ഥിയുടെ പഠനത്തിന്‌ വിഷയിഭവിച്ചിടുണ്ട. ശ്രന്ഥ നിരൂപകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹം നടത്തിയ അവലോകനങ്ങള്‍, ഒരു കൃതിയെ വില യിരുത്തുമ്പോള്‍ നിരൂപകന്റെ ധര്‍മ്മങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നതിന്‌ നിദര്‍ശന മാണ്‌. പ്രത്പ്രവര്‍ത്തനരംഗത്തും കേസരി ശ്രദ്ധപതിപ്പിച്ചു. 1922 മുതല്‍ 3926 വരെ സമ ദര്‍ശിയുടേയും, 1930 ല്‍ പ്രബോധകന്റേയും 1930 സെപ്തംബര്‍ മുതല്‍ 3935 വരെ കേസരി ദിനപ്രതത്തിന്റെയും പ്രതാധിപത്യം വഹിച്ച ബാലകൃഷ്ണപിള്ള, വര്‍ത്തമാനപ്രത ങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുള്ള കാലികമായ ധര്‍മ്മങ്ങളില്‍ ബോധവാനായിരുന്നു. [ROW തിയില്‍ മാറികൊണ്ടിരിക്കുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ നാം തയ്യാറാകണമെന്ന്‌ അദ്ദേഹം മലയാളികളെ ഓരമ്മിപ്പിച്ചു. എഴുത്തുകാരന്‍, (പസാധകന, പ്രതപ്രവരത്തേകന്‍ എന്ന്‌ നിലകളില്‍ സ്വദേശാഭി മാനി കെ. രാമകൃഷ്ണപിള്ള ഭാഷയ്ക്കും സാഹിതൃത്തിനും നല്‍കിയ സേവനം പഠ നാര്‍ഹമാണ്‌. ലോകോപകാരികള്‍ എന്ന ഗ്രന്ഥമാലയിരല്‍ സോക്രട്ടീസ്‌ (1903 Gd) മോഹന്‍ദാസ്‌ ഗാന്ധി (3 ല്‍) കാറല്‍മാര്‍ക്സ്‌ (ഇന്ത്യന്‍ ഭാഷകളില്‍വെച്ച്‌ ആദ്യമായി എഴുതിയ മാര്‍ക്സിന്റെ ജീവചര്രതമാണ്‌ 192 ല്‍ ഒന്നാം പതിപ്പായി പുറത്തുവന്ന ഈ കൃത്‌) ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, (ക്രിസ്റ്റഫര്‍ കൊളംബസ്‌ എന്നിവരുടെ ജീവചരിര്രങ്ങള്‍ മലയാള വായനക്കാരന്‌ പരിചയപ്പെടുത്തിയത്‌ സ്വദേശാഭിമാനിയാണ്‌. പ്രൈമറി സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ (അങ്കഗണിതം, ബീജഗണിതം, ക്ഷ്രേതഗണിതം, സാധനാപാഠങ്ങള്‍, 600 ഭൂവിവരണ ചോദ്യങ്ങള്‍, ബാലബോധിനി, കൃഷിശാസ്ര്രം എന്നിവ) വിദ്യാദ്യാസാത്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുത്തി. വാമനന്‍, മന്നന്റെ കന്നത്തം, നരകത്തില്‍ നീന്ന്‌ എന്നിവ നോവല്‍, കഥ എന്നി വിഭാഗങ്ങളില്‍ പെടുന്നവയാണ്‌. സ്ധദേശാഭിമാനിയുടെ ഗ്രന്ഥനിരുപണങ്ങ 78 ള്‍ നിശിതവും കര്‍ക്കശവുമായ ഭാഷാശൈലി കൊണ്ട ശ്രദ്ധേയമാണ്‌. വക്കും അബ്ദുശ്ഖാ ദര്‍ മൌലവി മാനേജിങ്ങ്‌ എഡിറ്ററായി പ്രസിദ്ധികരിച്ച്രുന്ന സ്വദേശാഭിമാന്‌ പ്രതത്തിന്റെ പ്രതാധിപരായി 1906 ജനുവരി 37ന്‌ കെ. രാമകൃഷണപ്പിള്ള ചുമതലയേറ്റു. നാടുവാഴി ത്തത്തിനും ഉദ്യോഗസ്ഥന്‍മാരുടെ അനിതികശക്കുമെതിരെ, പ്രതപപവര്‍ത്തനത്ത്ലുടെ ശബ്ദിച്ച രാമകൃഷ്ണപിള്ള മാറികൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന്റെ ചലനനി യമങ്ങള്‍ മനസ്സിലാക്കിയ വൃക്തിയായിരുന്നു. മലയാള സാഹിതൃത്തിന്റെ-വിശിഷ്യാ ഗദ്യൃസാഹിത്ൃത്തിന്റെ-ദിശ നിര്‍ണ്ണയിക്കു നനതില്‍ എം.പി. പോള്‍ നിര്‍ണായകമായ സംഭാവനകള്‍ നലകി. ഗദൃത്തെ പദൃത്തില്‍ നിന്നും വേര്‍തതിക്കുന്ന ചിന്താപരവും ശൈല്പരവുമായ പ്രാതിന്ധികധര്‍മ്മങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ഗദൃത്തിന്റെ രൂപഭേദങ്ങളെകുറിച്ചുള്ള വൃക്തമായ ബോധ ത്തോടെ, ശാസ്ത്രീയവും കലാപരവുമായ മാനദണ്ഡങ്ങളുപയോഗിച്ച, വിവിധഗദ്ൃരച നകളെ വിലയിരുത്തിയ സാഹിത്യ വിമര്‍ശകനാണ്‌ എം.പി. പോള്‍. തന്റെ കാലത്ത്‌ മല യാള സാഹിത്യം നേരിട്ട സംസ്കാരസംഘട്ടനത്തില്‍ ബാഹൃശക്തിയായ ഇംഗ്ലീഷിന്‌ എന്തു സ്ഥാനം കൊടുക്കണമെന്നും ആത്മശക്തിയായ സംസ്കൃതത്തിന്‌ എന്തു സ്ഥാന മാകണമെന്നും പണ്ഡിതോചിതമായി ചിന്തിച്ച്‌ ഒരു സമമ്പയത്തിലെത്തിയ ഇവിടുത്തെ മഹാന്മാരായ സാഹിത വിമര്‍ശകരുടെ കൂട്ടത്തിലാണ്‌ പോളിന്റെ സ്ഥാനം.” പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവ്‌ എന്ന നിലയ്ക്കും, ഗദൃസാഹിതൃത്തിന്റെ പ്രചാ രകന്‍ എന്ന നിലയ്ക്കും പോളിന്റെ വിചാരജിീവിതത്തിന്‌ ചര്ര്തത്തോടൊപ്പം സഞ്ചരി ക്കാന്‍ കഴിഞ്ഞു. അന്നു വളര്‍ന്നു കൊണ്ടിരുന്ന സാഹിത്ൃയരൂപങ്ങളായ നോവലിനും ചെറുകഥയ്ക്കും ലക്ഷണശാസ്ര്രന്ഥങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ പോള്‍ ശ്രദ്ധവെച്ചു. പോളിന്റെ ശ്രന്ഥങ്ങള്‍ പുറത്തുവരുന്നതിനു മുന്പുതന്നെ നെടിയം വീട്ടിര ബാലക ഫ്ണമേനോനും, സി. ഈശ്ചരവാരിയരും ഈ സാഹിത്ൃരൂപങ്ങളുടെ ലക്ഷണത്തെക്കു 79 റിച്ചു ചില കാര്യങ്ങള്‍ പറഞ്ഞു വെച്ചിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ചില ചെറു കഥകള്‍ ഇതിനു മുന്‍പുതന്നെ പുറത്തുവരികയും ചെയ്തിരുന്നു. എങ്കിലും നോവലി ന്നേയും ചെറുകഥയുടേയും, ലക്ഷണങ്ങള്‍, ഇതിവൃത്തം, ആഖ്യാനരിതി, പാരതപീര്രി കരണം, വിക്ഷണകോണ്‍ എന്നിവയെ മു൯ന്രത്തി അദ്ദേഹം നടത്തിയ ഉപദര്‍ശനങ്ങള്‍ തികച്ചും ്രദ്ധേയമായിരുന്നു. 3930 ലാണ്‌ നോവല്‍സാഹിത്യം എന്ന കൃതി പുഠത്തുവ രുന്നത്‌. എ വലിന്‍ മേ ആള്‍ ബ്രൈറ്റിന്റെ ചെറുകഥ അതിന്റെ തത്വങ്ങളും ഘടനയും” (The short story-it’s principles and structure) ad? (NMNOOM Qo oaieiosMima.oel 193200 പ്രസിദ്ധീകരിച്ച ഖണ്ഡകഥാപ്രസ്ഥാനം (രണ്ടാം പതിപ്പ ചെറുകഥാപ്രസ്ഥാനം) ഏന പുസതകം പിന്നീടങ്ങോടടുള്ള എഴുത്തുകാര്‍ക്കു രചനാഭ്യാസങ്ങള്‍ നടത്താന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍ക. മേല്പറഞ്ഞ മുന്നു സാഹിത്യ വിമര്‍ശകന്മാരും ചെറുകഥാ സാഹിത്യത്തില്‍ ബോധപൂര്‍വമായും നിരന്തരമായും നടത്തിയ ഇടപെടലുകള്‍ മലയാള ചെറുകഥയുടെ ഗുണപരമായ വളര്‍ച്ചയില്‍ നിരണ്ണായക പങ്കുവഹിച്ചു. 2.5.2, രാഷ്രീയ സാമൂഹൃരംഗത്തുണ്ടാകുന്ന ചലനങ്ങള്‍ ആണ്‌ സാഹിത്യ സാംസ്‌കാ തിക മണ്ഡലങ്ങളെ ഗണ്യമായി സ്വാധീനിയ്ക്കുക. (ബിട്ടീഷ സാരമാജ്ൃത്ധത്തിനെതിരെ ഭാരതത്തിലാകെ അലയടിച്ചുയരന്ന ദേശ്യ പ്രസ്ഥാനത്തിന്റെ പലനങ്ങള്‍ കേരളത്തിലും ഉണ്ടായി. (ബ്രിട്ടീഷ്‌ മലബാറില്‍ സദ്രമാജ്ൃത്വ വാടഴ്ചക്കെതിരായുള്ള അതിശക്തമായ സമരങ്ങള്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ രൂപീകൃതമായതു മൂതരു അതിന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്നുള്ള രാഷ്രീയ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. 1897 ലെ അമരാവതി കോണ്‍ഗ്രസ്സു സമ്മേളനത്തില്‍ അദ്ധ്യ ക്ഷത വഹിച്ചത്‌ സര്‍. സി. ശഃംരന്‍നായര്‍ ആയിരുന്നു. കെ.പി. കേശവമേനോന്‍, കെ. മാധവനനായര്‍ മുതലായ നേതാക്കുനാര മലബാറില്‍ കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനം കെട്ട്പ റ ടുക്കുന്നതിനായി യത്നിച്ചു. ഹോംറൂള്‍ പ്രസ്ഥാനം (1920) നിസ്സഹകരണ പ്രസ്ഥാനം (1921) ഖിലാഹത്ത്‌ പ്രസ്ഥാനം (1923) രാഷ്ര്രീയപ്രതപ്രവര്‍ത്തനത്തിന്റെ തുടക്കം (3923) ഉപ്പുസത്യാധ്രഹം (1830) നിയമലംഘന പ്രസ്ഥാനം (1932) എന്നിവ മലബാറിന്‌ സമര തീക്ഷണമായ ദിനങ്ങളെ സമ്മാനിച്ചു. മലബാറുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവി താംകൂറിലും കൊച്ചിയിലും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. പൊതുരാഷ്(്രീയപ്രശ്നങ്ങളേക്കാള്‍ ജാതി, തൊഴില്‍, ആരാധനാ സ്ധാത്രത്ര്ം എന്നീ മേഖലകളുമായി ബന്ധപ്പെടു നിരവധി സമരങ്ങള്‍ തെക്കന്‍ കേരളത്തിലുയര്‍ന്നുവന്നു. മലയാളി മെമ്മോറിയര (389) ഈവെ മെമ്മോറിയല്‍ (8669) നിവരത്തേന പ്രക്ഷോദം (1932) മുതലായവ ഈ വിഭാഗത്തില്‍പ്പെടു രാഷ്രീയ സമരങ്ങള്‍ ആണ്‌. 2.5.3, വൈജ്ഞാനിക രംഗത്തും കലാസാഹിതൃരംഗത്തും പത്തൊന്‍പതാം നൂറ്റാ ണ്ടിന്ലെ അവസാന ദശകത്തില്‍ തന്നെ ഗുണപരമായ മാറ്റങ്ങള്‍ ആരാഭിച്ചു. 1829 അ ആരംഭിച്ച തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയാണ്‌ ഈ മാറ്റങ്ങളില്‍ ഒന്നാമത്‌. “ഇംഗ്ലീഷു പഠിപ്പാന്‍ മനസ്സുള്ളവര്‍ക്ക്‌ സൌജന്യമായി ഇംഗ്ലീഷ്‌ പഠിക്കാന്‍ 1832 ല്‍ ഒരു ഇംഗ്ലീഷ സ്കൂളും ആരാഭിച്ചു. സ്വാതിതിരുനാളിന്റെ കല്പനപ്രകാരം ആരംഭിച്ചു ഈ രണ്ടു സംരംഭങ്ങളും അറിവിന്റെ വ്യാപനത്തിന്‌ തുടക്കം കുറിച്ചു. 3889 ല്‍ പുറത്തുവന്ന ഇന്ദുലേഖ എന്ന നോവല്‍ കേരളീയ സാമൂഹയ ജീവിതത്ത്ലെ ജീര്‍ണ്ണതകളെ ചൂണ്ടി കാണിക്കുകയും വൈയക്തിക പ്രേമത്തിന്റേതായ ഒരു പുതിയ മുല്യബോധത്തിന്‌ തുടക്കും കുറിക്കുകയും ചെയ്തു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്രരത സ്രോതസ്സായി വര്‍ത്തിച്ചത്‌ സാമുഹ്യ പരിഷ്കരണ ചിന്താഗതികളായിരുന്നു. ദേശീയ (പ്രസ്ഥാനം ശക്തിപ്പെടാന്‍ ആരംഭിച്ചതും ആധുനിക വിദ്യാഭ്യാസം അപൂര്‍വം ചിലര്‍ക്കെങ്കിലും നേടാന്‍ കഴിഞ്ഞതും സാമൂഹ്യ മാറ്റങ്ങളെകുറിച്ച്‌ ചിന്തി ക്കാനുള്ള അവസരമൊരുക്കി. ഗാന്ധ്യന്‍ ആശയങ്ങളുടെ വ്യാപനം ജനങ്ങളുടെ ചിന്താ ai രീതിയേയും ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വ്യാപനം കര്‍മ്മ്മണ്ഡലത്തേയും സ്വാധീനിച്ചു. കലാസാഹിതൃരംഗത്ത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങള്‍ നിരവധി asg ങ്ങള്‍ക്ക്‌ സാക്ഷിയായി. കാല്പനിക പ്രസ്ഥാനം കാവഡ്യനിര്‍മ്മിതിയിലും ആസ്വാദന ത്തിലും പ്രധാന ഘടകമായി. നിയോക്സാസിക്‌ കാവ്യനിര്‍മ്മിതിയോട ആഭിമുഖ്യം കുറ യുകയും; ഗദൃവികാസത്തിനനുകൂലമായ ഒരു കാവ്യാന്തരീക്ഷം സംജാതമാകുകയും ചെയ്തു. പുരോഗമന സാഹിതൃ,്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും സാഹി തൃത്തെ ജനങ്ങളോട കൂടുതല്‍ അടുപ്പിച്ചു. ഭാഷാസാഹിതൃരംഗങ്ങളിലൂണ്ടായ ഈ ചലനങ്ങള്‍ കേവലമല്ല ആപേക്ഷികമാ യിരുന്നു. ഈ ചലനങ്ങള്‍ ആണ്‌ നേരത്തെ സുചിപ്പിച്ച മുന്നു വിമര്‍ശക പ്രതിഭകള്‍ക്ക്‌ വളരന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കിയത്‌. പഥ്പപദര്‍ശകനായ കേസരി ബാലകൃഷ്ണ പിള്ളയുടെ സൈദ്ധാന്തിക നിലപാടുകളും, സമരോത്സുകനായ സ്വദേശാഭിമാമ്പ്യുടെ ഇച്ഛാശക്തിയും, പാശ്ചാത്യ പൌനരസ്തു ഗദൃശൈലിയെ തിരിച്ചറിഞ്ഞ്‌: പരിചയപ്പെടുത്തി തന്ന എം.പി. പോളിന്റെ പിട്ടയായ മാര്‍ഗൃദരശ്ധിത്വവും ദേശീയ പ്രസ്ഥാനം വളര്‍ത്തികൊ ണ്ടുവന്ന രാഷ്ദ്രീയാന്തരീക്ഷവും മലയാള ഗദൃത്തിലേയും വിശിഷ്യാ ചെറുകഥാ എന്ന സാഹിത്ൃരുപത്തിലേയും നവോത്ഥാനകാലഘട്ടത്തിന്റെ പിറിയ്ക്ക്‌ വഴിയൊരുക്കി. 2,6. നവോത്ഥാനകാല ചെറുകഥ -- സങ്കലപത്തിന്റെ പ്രസക്തി 193കള്‍ മുതല്‍ 49650കള്‍ വരെയുള്ള കാലയളവിനെയാണ്‌ ചെറുകഥാ സാഹി തൃത്തെ മുന്‍നിര്‍ത്തി നവോത്ഥാന കാലഘട്ടമായി ഈ പ്രബന്ധം പരിഗണിക്കുന്നത്‌. മലയാള ചെറുകഥയെകുറിച്ചു നടന്ന പഠനങ്ങളിലെല്ലാം ഈ കാലഘട്ടത്തെ ഇപ്രകാര മാണ്‌ പരിഗണിച്ചിട്ടുള്ളതും. ഏന്നാല്‍ മറ്റു പ്രബന്ധങ്ങളില്‍ പ്രയോഗിക്കുന്നതിനേക്കാള്‍ വിശാലമായ അര്‍ത്ഥത്തിലാണ്‌ “നവോത്ഥാനം” എന്ന സംപ്രതൃയയം ഈ പ്രബന്ധത്തില്‍ #2 ഉപയോഗിക്കുന്നത്‌. കേരളീയ നവോത്ഥാനത്തിന്റെ സാമൂഹയ രാഷ്രീയ സാമ്പത്തിക പശ്ചാത്തലം വിശദീകരിച്ച പാശ്ചാത്ൃയനവോത്ഥാന കാലവുമായി അതിനെ താരതമ്യം ചെയ്ത്‌ പഠിച്ചാല്‍ മാത്രമെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പഠനത്തിന്‌ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയു. കേരളീയ നവോത്ഥാനം സൃഷ്ടിച്ചു മൂല്ൃയബോധങ്ങളെ പൊതു വായി പരാമര്‍ശിച്ചു മാനവികത എന്ന മുലൃത്തിന ലഭിച്ചു വ്ൃപേകമായ (പ്രചാരം വിശദീ കരിക്കേണ്ടതുണ്ട്‌. കഥാസാഹിത്ൃത്തില്‍ ഈ മൂല്യത്തിന്‌ കിട്ടിയ പ്രഥമസ്ഥാനം എന്തു കൊണ്ടായിരുന്നു എന്നും കണ്ടെത്തണം. ഒരു സാഹിതൃജനുസ്സായി രൂപപ്പെടുതിനുശേഷം ഏതൊരു പ്രദേശത്തേയും സജീ വമായ സാഹിത്യരൂപം ചെറുകഥയാണ്‌. ദാര്‍ശനിക്രപപശ്നങ്ങളും സവന്രൃസങ്കലപങ്ങളും സാമൂഹികവിമര്‍ശനങ്ങളും ആദ്യം പ്രതൃക്ഷപ്പെടുന്നത്‌ ചെറുകഥയിലാണ്‌. കേരളീയ സമൂഹത്തിന്റെ പരിവരത്തേന ചര്രതത്തിലെ ഏറുവും പ്രധാനപ്പെട്ട ഒരു സന്ദരഭത്തിരു കഥയുടെ നിലപാടുകള്‍ എന്തെല്ലാമായിരുന്നു ഏന്ന്‌ ആ കാലത്തിന്റെ ഉള്ളടക്കത്തെ മു൯നിരത്തേയേ പരിശോധിക്കാന്‍ കഴിയൂ. മലയാള സാഹിത്യം കേരളീയ നവോത്ഥാനത്തിന്റെ സ്രഷ്ടാവും ഒപ്പം സൃഷ്ടി യുമാണ്‌. കേരളീയ ജീവിതത്തില്‍ സമൂലമായ മാറ്റത്തിന്‌ മലയാള ചെറുകഥ നിമിത്തവും സാക്ഷിയുമായതിന്റെ പരി്ര്രമാണ്‌ നവോത്ഥാന കാലഘട്ടത്തിലെ മലയാള ചെറുക്ഥ യുടെ ചര്തം. ഏതൊരു സാഹിതൃകൃതിയിലും ആ കൃതി രചിച്ചു കാലഘട്ടത്തിലെ മുലൃചിന്ത യുടേയും ധര്‍മ്മചിന്തയുടേയും സ്വാധിനം കാണാം. സ്ലവിലുള്ള മൂല്യങ്ങളെ നില നിര്‍ത്താനോ, അവയെ പഴയ മൂല്യവ്യവസ്ഥയുമായി താരതമ്യം ചെയ്ത്‌; പഴമയിലേക്ക്‌ തിരിച്ചുപോകാനോ, നിലവിലുള്ളതിനെ പരിഷ്കരിക്കാനോ, സമൂലം പരിവര്‍ത്തിപ്പി കാനോ ആണ്‌ ഓരോ എഴുത്തുകാരനും ലക്ഷ്യമിദുക. യാഥാസ്ഥിതികരായ എഴുത്തു 3 കാര്‍ കാലത്തിന്റെ ഗതിവേഗത്തിന്‌ പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്‌. നിലവിലുള്ള മൂല്യങ്ങളെ സംരക്ഷിക്കാന്‍ ത്രതപ്പെടുന്നവരാകട്ടെ അതിന്റെ ഏതെങ്കിലും ഒരാനുകൂല്യം ലഭിക്കുന്നവര്‍ ആയിരിക്കും. പുതിയ മൂലൃബോധങ്ങളെ സൃഷ്ടിക്കുന്നത്‌ പുതിയ സാമു ഹ്ൃവ്യവസ്ഥയാണെന്‍ന് ഒരു നല്ല കലാകാരന്‍ തിരിച്ചറിയുന്നു. സമൂഹത്തിലെ സമസത മണ്ഡലങ്ങളെയും വിമര്‍ശനബുദ്ധയം സമീപിക്കുന്നവരും മാനവജിവിതത്തിന്റെ പരി തോവസ്ഥകളെ ഗുണപരമായി മാറ്റാ൯ പുതിയ മൂല്യങ്ങള്‍ എത്രത്തോളം സഹായകര മാകുമെന്ന്‌ ചിന്തിക്കുന്നവരുമാണ്‌ മനുഷ്യപക്ഷത്തുനില്‍ക്കുന്ന കലാകാരന്മാര്‍. 2.7. നവോത്ഥാനം' ഏന്ന സംപ്രതയയം പൊതോവിക്ഷണത്തില്‍ സാഹിത്യസൃഷ്ടി ശൂന്യതയില്‍നിന്ന്‌ പ്രതൃക്ഷപ്പെടുന്ന ഒരു കലാരൂപമല്ല. അതിന്റെ മാധ്യമമായ ഭാഷ, ആ ഘടനയ്ക്കുകത്ത്‌ നിയതമായ അര്‍ത്ഥമുള്ള പദങ്ങളുടേയും ആശ യമുള്‍ക്കൊള്ളുന്ന വാക്ൃങ്ങളുടേയും സംഘടനയാണ്‌. അതിനാല്‍ ഏതൊരു സാഹിത്യ കൃതിക്കും ഒരു ആശയതലം തീര്‍ച്ചയായും ഉണ്ടായിരിക്കും. സംഗീതം ഒരു ശുദ്ധകല ആകയാല്‍ വികാരതലത്തില്‍ നിന്നും വിപാരതലത്തിലേക്ക്‌ അതു കടന്നു ചെല്ലുന്നില്ല. സാഹിതൃത്തിന്റെ ചില മേഖലകളിലും ഇത്തരം സ്വഭാവം കാണാം. സിംബലിസ്റ്റ കവി കളും ഇമേജിസ്റ്റ കവികളും ആശയങ്ങളുടെ ഭാരത്തില്‍ നിന്നും ചിലപ്പോള്‍ കവിത പോലുള്ള സാഹിത്യ രൂപങ്ങളെ ഒഴിവാക്കാറുണ്ട്‌. എന്നാല്‍ കര്‍മ്മനിരതനായ മനുഷ്യനെ ചിത്രീകരിക്കുന്ന സാഹിത്യ രൂപങ്ങള്‍ ആശയങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഏതെങ്കിലും പ്രതിസന്ധിയുടെ മുന്നില്‍ ചെന്നു നില്ക്കുന്ന മനുഷ്യനെ, അതിനെ അതി ജീവിക്കാന്‍ പ്രാപ്തനാക്കുത്തക്കുവണ്ണം ആത്മവിശ്വാസം നല്‍കുക എന്നത്‌ തന്റെ മുഖ്യ ധര്‍മ്മമായി എഴുത്തുകാരന്‍ കരുതാറുണ്ട. ഏതൊരു (പ്രദേശത്തും നവോത്ഥാനദശയില്‍ ഈ ഗുണപരമായ വശം സാഹിത്യ ത്തില്‍ പ്രതൃക്ഷപ്പെടും. “നവോത്ഥാനനാളുകളില്‍ പാശ്ചാത്യ (പ്രദേശത്ത്‌ സാഹിത്ും 4 രാഷ്ഭ്രീയ ജീവിതത്തിന്റെ ഒരു ഘടകമായിതീര്‍ന്നു” 1“ എന്ന പ്രസ്താവന എല്ലാ പ്രദേ ശത്തെ സാഹിത്യത്തിനും ബാധകമാണ്‌. മനുഷ്യര്‍ക്ക്‌ ചിന്തിക്കാനുള്ള അവകാശം നല്‍കിയ നീര്‍ണ്ണായകവും സമ്പന്നവു മായ ഒരു യുഗമായിരുന്നു നവോത്ഥാനം. അക്കാലത്ത്‌ ബുദ്ധ്യുടേയും ചിന്തയുടേയും പ്രാമാണ്യം അംഗീകരിക്കുപ്പെട്ടു. ചിന്ത ചര്‍ച്ച നടത്തുമ്പോള്‍ തെളിഞ്ഞു കിട്ടുന്നതാണ്‌ വിമര്‍ശനം. ചിന്ത പിറകോട്ടു നോക്കുമ്പോള്‍ കാണുന്നത്‌ ചരിതവും. ചിന്ത ദേശപാര സ്പര്യങ്ങളെ മോടിപിടിപ്പിക്കുമ്പോള്‍ ഇതിഹാസമായി. ചിന്ത മനുഷ്യരെ വികാരം കൊള്ളി ക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോശ പ്രഭാഷണ കല ജനിക്കുകയായി എന്ന പ്രസ്താവന നവോത്ഥാന കാലഘട്ടത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യു ന്നു. വിചാരത്തില്‍ നിന്നാണ്‌ കല പിറവികൊള്ളുന്നത്‌ എന്നും, വിചാരത്തില്‍ നിന്നും ജനിയ്ക്കുന്ന ആശയങ്ങളുടെ പ്രകാശനവും പ്രചാരണവുമാണ്‌ കലയുടെ ധര്‍മ്മമെന്നും ഈ പ്രസ്താവന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മതവും ആചാരങ്ങളും നിയമവും സാഹി തൃത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും, തിരിച്ചു അവയില്‍ സാഹിത്യം ചെലുത്തിയി ടുള്ള സ്വാധീനവും പരിശോധിക്കുക എന്നുള്ളതാണ്‌ സാഹിതൃവിമര്‍ശനം ലക്ഷ്യംവ യ്ക്കുന്നത്‌. മനുഷ്യന്റെ ബുദ്ധിപരമായ ശേഷിയെ എഴുത്തുകാരന്‍ എങ്ങനെയാണ്‌ വിക സിപ്പിച്ചത്‌ എന്ന്‌ സാഹിത്യവിമര്‍ശനം പരിഗണിക്കണം. ലോകത്തുണ്ടാകുന്ന മികച്ച ചിന്തകളും അറിവുകളും പഠിച്ചു,പചരിപ്പിക്കാനുള്ള പക്ഷപാതരഹീതമായ പ്രവര്‍ത്ത നമാണ്‌ സാഹിതൃവിമര്‍ശനമെന്ന്‌ സാഹിത്ൃചിന്തകന്‍മാര്‍ കരുതുന്നു. മനുഷ്യന്റെ അതിശക്തമായ ആയുധങ്ങളിലൊന്ന്‌ ആശയമാണ്‌. ചരിത്രത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നതും ആശയമാണ്‌. ഉല്‍ല്പാദനബന്ധങ്ങളും അവയിലു ണ്ടാകുന്ന മാറ്റങ്ങളുമാണ്‌ ചരിര്രത്തെ നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്‌. മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ ഈ കാഴ്ചപ്പാട സാമൂഹൃജീവിതത്തിന്റെ മറ്റെല്ലാമണ്ഡലങ്ങളിലുമെന്ന a5 പോലെ സാഹിത്യത്തേയും സ്വാധിയിച്ചു. ലോകത്തിലെ ഇതര പ്രദേശങ്ങളെപോലെ ഭാരതീയ സാഹിത്യത്തിലും ഈ ചിന്തയുടെ സ്വാധീനം പ്രകടമായി. മലയാളഗദ്ൃയസാ ഹിത്ൃത്തിന്റെ വികാസ പരിണാമങ്ങളെ പശ്ചാത്തലമാക്കി ഭാഷാ സാഹിത്യത്തിന്റെ വിചാരമേഖലയിലേക്ക്‌ പ്രവേശിക്കുമ്പോള്‍, ആശയവും ചിന്തയും പരസ്പരം സ്വാധി നിച്ച്തെങ്ങനെ എന്ന്‌ കണ്ടെത്താന്‍ കഴിയും. കല കലയ്ക്കു വേണ്ടിയാണെന്ന ചിന്താ ഗത്‌ ചല സന്ദരഭങ്ങളിരല്‍ു സാഹിത്യ ചരിതത്തില്‍ കാണാമെങ്ക്ലും കലയിലെ ധരമ്മ പ്രചാരണവാദം ഏപ്പോഴും അംഗീകരിച്ചുവരാണ്‌ ഭാരതീയ വിമര്‍ശകര്‍. പ്രചോദനശ ADIDAS കവിയെ നിരുത്തരവാദിയായി മാറ്റിനിരത്തോന്‍ ഭാരതീയസാഹിതൃവിമര്‍ശ ക൯ തയ്യാറല്ല. കുല ധാര്‍മ്മികമായിരിക്കണമെന്ന്‌ വിമര്‍ശകന്‍ നിര്‍ദ്ദേശിക്കുമ്പോഴും ധര്‍മ്മ ത്തെക്കുറിച്ചും മുല്ൃത്തെക്കുറിച്ചുമുള്ള കാഴ്ച്ചപാടുകള്‍ വൃത്ൃസ്തമായിരുന്നു. താന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തിനോട ഒരെഴുത്തുകാരന്‍ എങ്ങനെ പ്രതി കരിക്കുന്നു എന്നുള്ളതാണ്‌ മുഖ്യമായും വിമര്‍ശകന്‍ അയ്വേഷിക്കുന്നത്‌. കേരളീയ നവോ ത്ഥാനത്തിന്വെ വൈവിദ്ധ്യമാര്‍ന്ന ചലനങ്ങളെയും അതുണ്ടാക്കിയ സാമൂഹിക പ്രതിക രണങ്ങളെയും മലയാള സാഹിത്യം ഏതു പ്രകാരത്തിലാണ്‌ പ്രതിഫലിപ്പിച്ചുത്‌ എന്ന സ്വേഷണം നവോത്ഥാനമെന്ന സംപ്രത്യേയത്തില്‍നിസ്‌ ആരംഭിക്കേണ്ടതുണ്ട്‌. 2.8, നവോത്ഥാന ബോധവും, മലയാള സാഹിത്യവും പാശ്ചാത്യാധിനിവേശത്തിനുശേഷം ഇന്തൃയയുള്‍പ്പെടെയുള്ള കോളന്‌! രാജ്യങ്ങ ളില്‍ പ്രതൃക്ഷപ്പെട്ട സാമൂഹ്യ മാറ്റങ്ങളെ നിരവപിക്കുന്നതിലും നാമകരണം ചെയ്യുന്ന തിലും പാശ്ചാതൃബോധത്തിന്റെ സ്വാധിനം കാണാം. MGaImMNIMe (Renaissance) ജ്ഞാനോദയം (വത്രെ മതപരിഷ്കരണ വാദം (ല്നധന) ആധുന്കരണം ദ്ഠലബലിബ എന്ന്‌! പദങ്ങളിലേതാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദൃദശകങ്ങളില്‍ കേരളത്തിലുണ്ടായ സാമുഹ്ൃമാറ്റങ്ങളെ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന്‌ നിസ്തര്‍ക്കു a6 മായി പറയാന്‍ കഴിയുകയില്ല. പാശ്ചാത്യ ക്രേദികൃതമായ (ന്ധ അക്കാദമിക്‌ അന്തരീക്ഷം, പാശ്ചാതൃയനാടുക്ളില്‍ നടന്നതും നടന്നുകൊണ്ടിതിക്കുന്നതുമായ മാറ്റ ങ്ങള്‍ക്ക്‌ സമാനമായ മാറ്റങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായി എന്നു സ്ഥാപിക്കാന്‍ വൃശ്രത കാണിച്ചതുകൊണ്ട്‌, സാമൂഹിക ശാസ്യത പഠനത്തില്‍ പല പോരായ്മകളും സംഭവിച്ചി ട്ടുണ്ട. മേല്‍ സൂചിപ്പിച്ച ഏതു പദവും പ്രസക്ത സന്ദര്‍ഭങ്ങളില്‍ അവ്യാപ്തിക്കോ അധി വ്യാപ്തിക്കോ ഇടനല്‍കും. കേരളീയ സമൂഹത്തില്‍ 20ാം നൂറ്റാണ്ടിന്റെ ആദൃത്തിലൂണ്ടായ മാറ്റങ്ങളെ വിശ കലനം ചെയ്യുന്നതിനായി പാശ്ചാതു, നവോത്ഥാനത്തിന്റെ പൊതുസ്വഭാവം ജവിടെ സ്ഗഗഹിക്കുന്നു. “ പാശ്ചാത്യ നവോത്ഥാനം ആ നാടുകളിലെ നാടുവാഴിത്ത വൃവസ്ഥക്ക്‌ അന്ത്യം കുറിച്ചു. * വിജ്ഞാന മണ്ഡലത്ത്‌ല്‍ അറിവിന്റെ വ്യാപനത്വം ഉറപ്പുവരുത്തി. : മരുബോധത്തില്‍നിന്ന്‌, മതനിരപേക്ഷമായ ബോധത്തിലേക്കും രാജാധിപത്യ ത്തില്‍ നിന്നും പ്രജാധിപത്യ സങ്കല്പത്തിലേക്കും ജനങ്ങളെ നയിച്ചു. * ദദേശരാഷ്ദ്രങ്ങള്‍ എന്ന ബോധം ഉയര്‍ന്നുവന്നു. “ ശാസ്രതബോധവും, യുക്തിചിന്തയും ജനജീവിതത്തിന്റെ ചാലകശക്തിയായി മാറി. “ ഉലപാദന സ്രമ്പദായത്തെ മാറ്റി; നാടുവാഴിത്ത വൃവസ്ഥയ്ക്കു പകരം മുതലാ മിത്ത ഉല്പാദന വ്യവസ്ഥക്ക്‌ ജയം നല്കി. 2.8.1 നവോത്ഥാനേം - കേരളിയപരിസരവും പരിമിതികളും എന്നാല്‍ കേരളത്തിലുണ്ടായ സാമൂഹൃമാറ്റം ഇതേപ്രകാരത്തിലുള്ള ഒരു നവോ a7 ത്ഥാന വിപ്ലവമായിരുന്നു എന്നു പറയാന്‍ കഴിയുകയില്ല. ഉത്പാദന ഡ്യവസ്ഥയില്‍ നാടുവാഴിത്ത ക്രമമാണ്‌ നിലനിന്നുരുന്നതല്‍്‌ എങ്കിലും കേര ത്തിലെ ഭൂബന്ധങ്ങള്‍ മറ്റു പ്രദേശങ്ങളില്‍നിന്നും വൃത്ൃസതമായിരുന്നു. ഉത്പാദനക്ഷ മമായ ഭൂമ്യുടെ വലിയൊരുഭാഗം ദേവസ്വം വക, (ബഹ്മസ്ധം വക, പണ്ടാരവക, എന്നീ ക്രമത്തില്‍ ഹിനമു മതത്തിലെ ഉന്നത ശ്രേണിയില്‍ പെട്ടവരും, അധികാരസ്ഥാപനങ്ങളും കൈയ്യടക്കി വച്ചു. രാജാക്കന്മാര്‍ക്ക്‌ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സൈന്യത്തെ MOBI നാടുവാഴികള്‍, ആ അവസരം ഉപയോഗിച്ച അതര പ്രദേശങ്ങളിലെ ചെറു കിട ഭുവുടമകളായി മാറ്‌. ജാതി വ്യവസ്ഥയിലെ ശ്രേണിക്രമം കാര്‍ഷിക ഉല്പാദന വ്യവ സ്ഥയുമായി കെട്ടുപിണഞ്ഞ്‌ കിടക്കുന്നതായിരുന്നു. ശൂദ്രവിഭാഗത്തിലോ ഗേത വിഭാഗ ത്തിലോ പെട്ടവര്‍ക്ക്‌ ഭൂമിയിലെ ഉടമാവകാശം അചിന്ത്യമായിരുന്നു. ഇത്തരം ഭൂബന്ധങ്ങ ളില്‍ മാറ്റം വരുത്തണമെന്ന ആഗ്രഹം നവോത്ഥാനചിന്തയുടെ ആദ്യഘട്ടത്തില്‍ ഉണ്ടാ യിരുന്നില്ല. ഭൂവുടമാ ബന്ധങ്ങളിലും കൃഷി രീതികളിലും മാറ്റം വന്നാല്‍ മാത്രമേ ജനജി വിതത്തിന്റെ മറ്റു മണ്ഡലങ്ങളില്‍ പുരോഗതി ഉണ്ടാവൂ എന്‌ അവര്‍ മനസ്സിലാക്കിയില്ല. ജാതിക്കെതിരായ സമരങ്ങളേക്കാള്‍ ജാത്യാനാചാരങ്ങള്‍ക്കെതിരായ സമരമായി രുന്നു ഈ കാലഘട്ടത്തില്‍ നടന്നത്‌. ജാതിയുടെ ഘടനയ്ക്കകത്ത്‌ നിന്നുകൊണ്ട്‌ മാനവ പുരോഗതി സാദ്ധ്യമാക്കാമെന്ന പല സാമുഹിക നായകന്മാരും കരുതി. ആചാരാനാപാ രങ്ങളെ കുറിച്ചുള്ള ധാരണകള്‍ രൂപം കൊണ്ടിരുന്നത്‌ ആര്യ/സവര്‍ണ്ണ ബോധങ്ങളില്‍ നിന്നാണ്‌. കീഴ്‌ ജാതിയില്‍പ്പെട്ടവര്‍ക്കും സ്ര്രീകള്‍ക്കും മാന്യമായ പര്ചരണം നല്‍കു ന്നതിന്‌ ഈ ബോധധാരയ്ക്കു കഴിഞ്ഞിരുന്നുമില്ല. 20-ഠം നൂറ്റാണ്ടിന്റെ ആദൃദശകങ്ങ ളില്‍ രുപികൃതമായ സാമൂഹിക സംഘടനകള്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങ ളിലൂടെയാണ്‌ ജാതിക്കെതിരായ സമരം പുതിയ രൂപഭാവങ്ങള്‍ കൈകൊണ്ടത്‌. അപ്പോഴും സ്രതീകളും ദളിതരുമൊന്നും വേണ്ടയത പരിഗണിക്കപ്പെട്ടിരുന്നില്ല. ടട 1903 മെയ്‌ 15ന്‌ രൂപീകൃതമായ (ശ്രീനാരായണധര്‍മ്മപരിപാലനയോഗം (എസ്സ. എന്‍.ഡി.പി) ആണ്‌ ഇതില്‍ പ്രധാനം. ശ്രീനാരായണഗുരവിന്റെ ദര്‍ശനങ്ങള്‍ 20-ം നൂറ്റാ ണ്ടിന്റെ ആദ്യത്തില്‍ കേരളത്തിലുണ്ടായ എല്ലാ സാമൂഹിക പരിഷകരണ യത്നങ്ങള്‍ക്കും ഈര്‍ജ്ജം നരകുന്നവയായിരുന്നു. ഹിന്ദു മതത്തില്‍ ഏറ്റവും കൂടുതല്‍ അവശത അനു ഭവിച്ചരുന്നവരും അവര്‍ണ്ണ ഹിന്ദുക്കളില്‍ അംഗസാംദ്യെയില്‍ കൂടുതലുള്ളവരുമായ ഈഴ വരുടെ ആദ്ധ്യാത്മികവുംഭതികവുമായപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി രൂപംകൊണ്ട എസ്‌.എന്‍.ഡി.പി മാനവസമുദായത്തിന്റെയാകെ മാറ്റത്തിനുവേണ്ടി ശബ്ദി ച്ചു. 3907ര അയ്യങ്കാളിയുടെ നേതൃത്ധത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സാധുജനപരിപാ ലന സംഘം അയിത്ത ജാതിക്കാരുടെയും അയിത്ത ജാതിയില്‍നിന്ന ക്രിസ്തുമതത്തി ലേക്ക്‌ പരവര്‍ത്തനം ചെയ്തവരുടെയും പുരോഗതിയാണ്‌ ലക്ഷ്യം വച്ചത്‌ ഒര? രൂപം കൊണ്ട നമ്പൂതിരി യോഗക്ഷേമസഭ, 1902ല്‍ രൂപം കൊണ്ട നായര്‍സര്‍വ്വീസ്‌സൊസൈറ്റി, 1937ല്‍ കെ. അയ്യപ്പന്‍ എറണാകുളം ജില്ലയുലെ ചെറായിയില്‍ രൂപീകരിച്ച്‌ സഹോദര പ്രസ്ഥാനം, മലബാറില്‍ വാഗഭടാനന്ദന്ധാമി നേതൃത്വം നല്‍കിയ ആത്മവിദ്യാസംഘം 1909ല്‍ പൊയ്കയില്‍ യോഹന്നാന്‍ രൂപീകരിച്ച പുതുര്രിസത്യാനികളുടെ ദൈവസഭ എന്നിവ ആതത്‌ മേഖലകളിലെ സാമൂഹ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥ മായ ശ്രമം ആരംഭിച്ചു. സെയ്ദ്‌ സനാളള്ള മക്തിതങ്ങള്‍, ഷെയ്ക്ക്‌ മുഹമ്മദ്‌ ഹമദാനിത ങ്ങള്‍, ചാലിലകത്ത്‌കുഞ്ഞഹമറ്ഹാജി എന്നിവര്‍ ഇസ്ലാം മതത്തിനകത്തെ അനാചാര ങ്ങശക്കെതിരെ ബോധവത്കരണം നടത്തിയവരാണ്‌. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശങ്ങള്‍ കേരളീയ സമൂഹം ആദ്യം ശ്രദ്ധിച്ചല്‍ സാമൂ ഹിക സംഘടനകളിലൂടെയാണ്‌. നിലനിന്നിരുന്ന രാജവാഴ്ചയെ തള്ളിപ്പറയാന്‍ ത്രു വിതാംകൂറിലെയോ കൊച്ചിയിലേയോജനതരുയ്യാറായിരുന്നില്ല. രാജവാഴ്ചയെ മുന്‍നിര്‍ത്തി ;്രട്ട'ഷുകാര്‍ തന്നെയാണ്‌ ഈ നാട്ടുരാജ്യങ്ങളില്‍ നീതിനിര്‍വഹണം a9 നടത്തിയിരുന്നത്‌. (ബട്ട്ഷ്‌ ആധിപത്യത്തെക്കുറിച്ചു ജനങ്ങള്‍ ബോധവായാരായിരുന്നെ ങ്കിലും ഒറ്റപ്പെട്ട പ്രതിക്ഷേധങ്ങള്‍ മാഠധ്യതമാണ്‌ ഉയര്‍ന്നു വന്നിരുന്നത്‌. ഭൂരിഭാഗം ജന ങ്ങളും രാജവാഴ്ച്ചുയെ ഭയഭക്തി ബഹുമാനത്തോടെ സ്വീകരിക്കുന്നവരായിരുന്നു. മല ബാറില്‍ ബ്രട്ടീഷുകാരുടെ നേരിട്ടുള്ള ഭരണം സാമൂഹികാന്തരിക്ഷത്തെ കുടുതല്‍ പ്രക്ഷു ബദ്ധമാക്കി. ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങളെ സമരതീധവതയില്‍ ഏറ്റുവാങ്ങാ൯ മലബാര്‍ പ്രദേശത്തിനു കഴിഞ്ഞു. സാമുദായിക സംഘടനകള്‍ അതത്‌ സമുദായങ്ങള്‍ക്കു കത്ത്‌; നടത്തിയ ബോധവത്കരണത്തിലൂടെ അനാചാരങ്ങള്‍ കുറച്ചുകൊണ്ടു വരുന്ന തിനും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്പ്പെടുത്തുന്നതിനും ഒരു പ്രിധിവരെ കഴിഞ്ഞു. ദേശിയ്പരപസ്ഥാനത്തിന്റെ ഇടപെടലിന്റെ ഫലമായി സങ്കുചിത ബോധങ്ങളില്‍ നിന്ന്‌ വിശാലമായ ദേശിയബോധത്തിലേക്കുയരാന്‍ സമൂഹത്തിലെ കുറ ച്ചുപേര്‍ക്കെങ്കിലും കഴിഞ്ഞു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും സ്തീകളും പല കാര ണങ്ങളാല്‍ ഈ മുന്നേറ്റത്തില്‍ വിസമരിക്കപ്പെട്ടു. പാശ്ചാത്യ കൊളോണിയല്‍ സങ്കല്‍പ്പ ങ്ങള്‍ക്കനുന്സൃതമായ ചിന്താധാരകളും, നാടുവാഴിത്ത താലപര്യങ്ങളുടെ ഭാഗമായ സാമു ഹ്യാചാരങ്ങളുമായിരുന്നു ഈ മുന്നേറ്റത്തിന്റെ പാലക ശക്തി. 4888ല്‍ ശ്രിമൂലംതിരു നാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത്‌ തിരുവിതാംകുറില്‍ രൂപികരിച്ച ലജിസ്സേറ്റീവ കൌണ്‍സില്‍ ഇന്ത്യന൯ നാട്ടുരാജ്യങ്ങളില്‍ രൂപംകൊണ്ട ജനപ്രാതിനിധ; സ്വഭാവമുള്ള ആദ്യത്തെ നിയമമ്ിരമ്മാണ സഭയായിരുന്നു 1304ല്‍ ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ കൂടുതല്‍ വിപുലികരിച്ചപ്പോള്‍ പോലും ഇതിലെ ജന്പപാതിനിധ്യം നാമമാത്രമായിരുന്നു. ഏതൊരു ചിന്താ പദ്ധതിയും സമൂഹത്തലെത്തിക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പടം വളരെ വലുതാണ്‌. നിലവിലുള്ള സ്ഥിതി ന്ലനിര്‍ത്തുന്നതിന്‌ യത്നിച്ചിരുന്ന സായപ്രദായിക വിദ്യാഭ്യാസ ക്രമത്തിനു തന്നെയായിരുന്നു അന്നും സ്വീകാരതൃത. പ്ല കാരണങ്ങളാല്‍ പാശ്ചാതു വിദ്യാഭ്യസം അകറ്റി നിരത്തേപ്പെടടു. അന്ധവിശ്വാസംമുതല്‍ 90 പാശ്ചാത്യ ആധിപതൃത്തിനോടുള്ള എതിര്‍പ്പുവരെ ഇതിനു കാരണമായി. ശാസ്ത്ര സാങ്കേതിക വിജ്ഞാനം അപൂര്‍വ്വം പേര്‍ക്കു മാരതമേ സ്വായത്തമായിരുന്നുള്ളു. ലോക ത്തിന്റെ മറ്റു പ്രദേശങ്ങളില്‍ യുക്തി ചിന്തക്ക്‌ ഏറെ പ്രചാരം കിട്ടിയപ്പോള്‍ കേരളത്തില്‍ യുക്തി ബോധം വളരെ പതുക്കെയാണ്‌ വളര്‍ന്നു വന്നത്‌. സ്വാഭാവികമായും കലാസാഹിതു, മണ്ഡലത്തിലും ഇതേസ്ഥിതിതന്നെയാണ്‌ നിലനിന്നിരുന്നത്‌. (പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കി പരമ്പരാഗത വ്യവസായങ്ങള്‍ ഉയര്‍ന്നു വന്ന്രുന്നുവെ കിലും വന്‍കിടവ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. വാണിജ്യത്തിന്റെ ഫലമായി മുന്‍പു തന്നെ രൂപംകൊണ്ട തുറമുഖനഗരങ്ങള്‍ പാശ്ചാത്യ, നഗരസങ്കല്‍പ്പങ്ങളുമായ്‌ യോജിക്കുന്നവയായിരുന്നില്ല. ലാദഭേഛയോടെ സമൂഹത്തിലിടപ്പെടുന്ന മൂലധനനിക്കഷേ പകരും, ചെറുകിട ഫാക്ടറികളും, അനുബന്ധമായി തൊഴിലിനുവേണ്ടിയുള്ള കുടിയേ ങ്ങളും, ചേരിപ്രദേശങ്ങളും മലയാളിയുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ 193കശ്ക്കു ശേഷമാണ്‌. പാശ്ചാത്യ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തെ സമൂലം പരിവര്‍ത്തിപ്പിച്ച നവോ ത്ഥാനവും, 29-ോ നൂറ്റാണ്ട്‌ന്റെ ആദൃദശകങ്ങളില്‍ മന്ദഗതിയിലാരംഭിക്കുകയും 1930കശ മൂതല്‍ കേരളമാകെ വ്യാപിക്കുകയും ചെയ്ത കേരളീയനവോത്ഥാനവും തികച്ചും വൃത സ്തമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ആരംഭിച്ച മറ്റ യുറോപ്യന്‍ രാജ്യ ങ്ങളിലേക്ക്‌ വ്യാപിച്ചു പാശ്ചാത്യ നവോത്ഥാനം പ്രാചീന യവന-റോമ-സംസ്ക്കാര ത്തിന്റെ പുനര്‍ജനിയാണെന്നും അത്‌ യൂറോപ്പിന്റെ മാര്തം സ്വാകാര്ൃയഅനുഭവമാണെ ന്നുമുള്ള നിഗമനം പൂര്‍ണ്ണമായും ശരിയല്ല. നിര്‍ജീവമായികിടക്കുന്ന സാമൂഹികജീ വിതത്തെയും മന്ദഗതിയിലാകുന്ന സംസ്ക്കാരിക വളര്‍ച്ചയെയും ചലനാത്മകമാക്കുന്ന ഏതൊരു പ്രക്യയെയും നവോത്ഥാനം എന്ന സംപ്രത്യേയം ഉള്‍കൊള്ളുന്നു. പാശ്ചാത്യ അധിനിവേശത്തിലൂടെ ഈ ആശയഗതി ലോകത്തിന്റെ മിക്കു പ്രദേശത്തും വ്യാപിച്ചു. 91 ആശയത്തില്‍ മാതമല്ല അനുഭവത്തിലും നവോത്ഥാനം' പാശ്ചാതൃമാണെന്ന്‌ പറയാം. ഈ വീക്ഷണത്തില്‍ നിന്നുകൊണ്ടാണ്‌ നവോത്ഥാനം എന്ന പദം ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്‌. 2.9. കേരളീയ നവോത്ഥാനം - മാനവ നവീകരണ പ്രസ്ഥാനം കേരളീയ ജിവിതത്തില്‍ മാറ്റങ്ങള്‍ക്ക്‌ ര്രമേണ വേഗത വര്‍ദ്ധിച്ചപ്പോള്‍ മലയാള സാഹിത്യത്തിലും തദാനുസ്ൃതമായ പരിവര്‍ത്തനം നടന്നു. മതബോധവും ദൈവവി ശ്വാസവും ജാത്യാചാരങ്ങളും നിലനില്‍ക്കുയോശ്തന്നെ മാനവ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മനുഷ്യസമൂഹത്തിനകത്തു കണ്ടെത്താനുള്ള പര്രശമം എല്ലാരംഗത്തും ആരാഭിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യനന്മയക്ക്‌ ഉപയുക്തമാകണമെന്ന ആശയം പ്രചരിച്ചതോടെ കേരളിയനവോത്ഥാനം സാരാംശത്തില്‍ ഒരു മാനവനവികരണപ്രവര്‍ത്ത നമായി മാവ്‌. പ്രധാന ഉല്‍ലപാദനവ്ൃവസ്ഥയായ കാര്‍ഷികമേഖലയെക്കുറിച്ചുള്ള ധാരണകള്‍ക്കും മാറ്റം സംഭവിച്ചു. കൃഷിഭൂമിയുടെ ഉദമസ്ഥാവകാശത്തെകുറിച്ചു നിലനിന്നിരുന്ന തര്‍ക്ക ങ്ങള്‍ വലിയ സമരങ്ങളിലെത്തി. ഉത്പാദന ബന്ധങ്ങളിലെ മറ്റം സമവായത്തിലൂടെ സാധൃമല്ലന്നെ ധാരണ വളര്‍ന്നുവന്നു. കൃഷി ഒരു സംസ്ക്കാരം എന്നതില്‍ നിന്ന വ്യവ സായം എന്നതിലേക്ക്‌ മാറാന്‍ ആരംഭിച്ചു. (പ്രതിഫലം ലഭിക്കാവുന്ന തൊഴിലുകള്‍ എന്ന സങ്കല്‍പ്പം ഉയര്‍ന്നു വന്നു. ചെറുകിട പട്ടണങ്ങള്‍ രൂപംകൊണ്ടത്‌ ഈ തൊഴില്‍ സംസ്കാരത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. മനുഷ്യനെ നഡീകരിക്കുവാനുള്ള പദ്ധതിക ളില്‍ മനുഷ്യന്റെ സ്ഥാനം ചര്‍ച്ചാവിഷയമായി. ഇതോടെ മനുഷ്യനും, അവന്റെ പ്രശനപരി സരങ്ങളും സാഹിത്യത്തില്‍ മാനൃസ്ഥാനം നേടി. സുക്ഷശമാര്‍ത്ഥത്തല്‍ സമൂഹത്തിലുണ്ടായ നവോത്ഥാനചലനങ്ങളും മലയാള ചെറു കഥയുടെ ഭാവരൂപപരിണാമങ്ങളും പരസ്പരാശ്രിതവും പരസ്പര പുരകവുമാണെന്ന്‌ 92 കാണാം. സാഹിതൃരംഗത്തുണ്ടായ ഈ മാറ്റങ്ങളെകുറിച്ചു ചരിര്തകാരന്മാര്‍ പഠനം നട ത്തിയിട്ടുണ്ട്‌. ചെറുകഥയെകുറിച്ചും ഗാരവമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നാരു ഈ കാലഘട്ടത്തിലെ കഥാസാഹിതൃത്തില്‍ പ്രതൃക്ഷപ്പെടുന്ന മാനവികതാ ബോധം സൂക്ഷമവിശകലനത്തിന്‌ വിധേയമായിട്ടില്ല. ഏറെ പ്രകടമായതിനാല്‍ വിശദീ കരിക്കപ്പെടേണ്ടതല്ല എന്ന ധാരണയാണ്‌ മിക്ക നിരുപകന്മാരും ഗവേക്ഷകന്മാരും വച്ചു പുലര്‍ത്തിയത്‌. നവോത്ഥാനകാല കഥകളില്‍ മനുഷ്യന്‍ നിറഞ്ഞു നില്‍ക്കുന്നത്‌ സ്വാഭാ വികമായ കാരണങ്ങളാലാണെന്ന്‌ അവര്‍ രേഖപ്പെടുത്തുന്ന. നവോത്ഥാനകാലമലയാള ചെറുകഥയിലെ മനുഷ്യസങ്കരപ്പവും മാനവികതാബോ ധവും പഠനത്തിന്‌ വിധേയമാക്കുന്നത്‌ ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്ത മാണ്‌. മനുഷ്യനോട്‌ അനുഭാവപുൂര്‍വും പെരുമാറിയിരുന്ന ഒരു കാലത്തെയും സാഹി തൃരൂപത്തെയും തിരിച്ചറിയുന്നതിന്‌ ഇതിന്റെ അടിസ്ഥാനത്തിലുള്ള പുനര്‍വായനകള്‍ സഹായകമാകും. മനുഷൃജീവിതത്തിലെ തീക്ഷണനിമിഷങ്ങളെ അതിന്റെ പൂര്‍ണത യില്‍ അവതരിപ്പിക്കുന്ന ഏക സാഹിത്യരൂപം ചെറുകഥയാണ്‌. ഒരു ആഖ്യാനരുപം എന്ന നിലയില്‍ കഥാരചനക്കുള്ള പൊതുരീതിശാസ്രരവും നവോത്ഥാനകഥാകാരയാ രുടെ സവിശേഷ രിതികളുമാണ്‌ അടുത്ത അദ്ധ്യായത്തില്‍ വിശകലനവിധേയമാക്കുന്നത്‌. 93 കുറിപ്പുകള്‍ 1. ലീലാതിലകം. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1958, പുറം 34. 2. ാമച്ര്ദനനായര്‍ കെ. (ഡോ.) : കേരളവര്‍മ്മസ്മരണ (സമ്പാദനവും പഠനവും, തിരുവനന്തപുരം: കേരള ഭാഷാ GOMGCYIONS, 1995, പുറം 84. 3. The New Encyclopaedia Britannica (vol. 16) The New University of Chicago: Page 322 4. Introduction ‘Great Short Stories of the World’ Gerda Charles London: Spring books, West Book House 1964, Page XI 5, അച്യുതന്‍ എം. : ചെറുകഥ ഇന്നലെ ഇന്‌, കോട്ടയം: സാഹിത്യ പ്രവത്മേക സഹകരണ സംഘം, 1978, പേജ്‌ 64. 8. രവികുമാര്‍ കെ.എസ്‌. : ആദൃകാലകഥകള്‍ (പഠനവും സമാഹര ണവും) മലയാള ചെറുക്ഷഥയുടെ ഉദയരാശി (പഠനം) കോട്ടയം: കറന്റ്‌ ബുക്സ്‌, 1995, പേജ്‌ 864. 7. കൃഷ്ണപിള്ള ഇ.വി. : ജ.വി.യുടെ തെരഞ്ഞെടുത്ത കൃതികള്‍, കോട്ടയം: ഡി.സി. ബുക്സ്‌, 1994, പേട 553 8. ഗുപ്തന്‍നായര്‍ എസ്‌. : നവമാലിക, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1983, പേജ്‌ 54 9. യോഗക്ഷേമം (മാസിക) ജമാ, മെയ്‌ ലക്കം 2, പുസ്തകം 5, പുറം 9 30. യോഗക്ഷേമം (മാസിക) 94, ജനുവരി, ലക്കം 3, പുസ്തകം 3. (ബോള്‍ഷേവിസം എന്ന ജനദ്രോഹത്തിന്റെ നേതാവ, ലെനിന്‍ അന്തരിച്ചു - ലേഖനം? 3, ഭട്ടുതിത്പ്പാട വി.ടി. : രജനീരംഗം, തൃശൂര്‍: മംഗളോദയം, 1929, പുറം 5 2. സുകുമാര്‍ അഴീക്കോട : ഭാഷാപോഷിണി, ലക്കും 2, പുസ്തകം ട 3, Choen J.M. : AHistory of Western Literature USA: Walthan Gim Co, 1962, Page 312 a. Priestley J.B. : Laterature and Western Man, London: Macmillan, 1968, Page 207 6. Mathew Arnold : Essays in Criticism, Litt Brown & Co, 1964 16, Gibbon : Decline and Fall of the Roman Empire, London: Best Ford - 1962, Page 699 94 അദ്ധ്യായം മുന്ന്‌ ഥാ ഡഖ്യാനവും നംവാത്ഥാനകഥയും നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കള്‍ പാശ്ചാതൃബോധത്തിലധിഷ്ഠിതമായ ചില ചിട്ടപ്പെടുത്തലുകള്‍ക്ക്‌ നിര്‍ബന്ധ്തരായി. ലക്ഷണ്രഗന്ഥങ്ങള്‍ നിര്‍ദ്ദേശിച്ചവിധം എഴുതാന്‍ അവര്‍ കൂടുതരു ശ്രദ്ധകൊടുത്തു. ആധുനകവിമര്‍ശനത്തിന്റെ നിരദുയശാ സനകള്‍ അവര്‍ കേശക്കേണ്ടിവന്നു. ഈ സമ്മര്‍ദുങ്ങളെല്ലാം ഉണ്ടായിരുന്നിടടും മനുഷ്യ പക്ഷത്തുനില്‍ക്കുന്ന കാര്യത്തില്‍ ഈ എഴുത്തുകാര്‍ ആരോടും സന്ധിചെയ്തില്ല. “മനു പ്൯ എന്ന സങ്കല്പത്തെ നിരന്തരം പിന്മുടരുന്നതിനും അവന്റെ ദൈന്യങ്ങളില്‍ പങ്കാ ളിയാകുന്നതിനും അവര്‍ (പ്രഥമ പരിഗണന നല്‍ക. പൊതുവായചിലരചനാസ്വഭാവങ്ങളാണ്‌, സാഹിത്ൃചര്ര്തത്തില്‍ കാലഘട്ടങ്ങള്‍ക്ക്‌ രൂപം നല്‍കുന്നത്‌. ഈ പൊതുവായ പ്രവണതകള്‍ക്കുകത്തുതന്നെ ഓരോ എഴുത്തുകാ രനെയും വൃതിരിക്തനാക്കുന്ന സവിശേഷ ഘടകങ്ങളും ഉണ്ടായിരിക്കും. 1930-കളിലാ രംഭിച്ച 60--കളില്‍ അവസാനിക്കുന്ന നവോത്ഥാന കാലഘട്ടത്തിലെ ചെറുകഥാകൃത്തു ക്കളില്‍ തകഴി ശിവശങ്കരപ്പിള്ള (1912-99), പി. കേശവദേവ്‌ (1904-1983), പൊന്‍കുന്നം CUBASE (1910-2004), വൈക്കും മൂഹമ്മദ്‌ ബഷീര്‍ (190. 1994), എസ്‌.കെ. പൊറ്റക്കാട (3933 3982) എന്നിവര്‍ രൂപഭാവങ്ങളിലെ നവചലനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. കാരൂര്‍ നീലക ണ്ഠലപിള്ള (898-ട), ലളിതാംബിക അന്തര്‍ജനം (9099-19), പി.സി. കുട്ടികൃഷ്ണന്‍ (0935-1979) എന്നിവര്‍ ഈ തലമുറയിലെ രണ്ടാം നിരക്കാരാണ്‌. സര്‍ഗധനരായ മീര വധി കഥാകൃത്തുക്കള്‍ ഈ കാലഘട്ടത്തില്‍ രചന നടത്തിയിട്ടുണ്ട്‌. രചനാരീതിയില്‍ വൃത്ൃസ്തത പുലര്‍ത്തിയവരും ഈ ഗവേഷണ പ്രബന്ധത്തിന്റെ വിശകലന പദ്ധതി യില്‍ അനുപേക്ഷണീിയരുമായ എഴുത്തുകാരെയാണ്‌ പ്രത്യേകം പരാമര്‍ശിക്കുന്നത്‌. 93 3.5, കഥ ഒരു ആഖ്യ്യാനമെന്ന നിലയില്‍ കഥ ഒരു ആധഡ്യൊനപാഠമാണ്‌. ഒരു ആഖ്യാനപാഠത്തെ വിലയിരുത്തുന്നതിന്‌ ശാസ്ധതീയമായ ചില സൈദ്ധാന്തിക ധാരണകള്‍ ഇന്നു നിലവിലുണ്ട. സമൂഹത്തില്‍ ആശയവിനിമയം ഉടലെടുത്ത അന്നുമുതല്‍ ആരംഭിച്ചിട്ടുള്ള ഒരു സര്‍ഗ്ഗര്രീയയാണ്‌ ആഖ്യാനം. ഈ ആവിഷ്കാരസംസ്്‌കാരത്തെ ഘടനാപരമായ വിശ്ശേഷണങ്ങള്‍ക്ക്‌ (Structural Analysis) വിധേയമാക്കുന്നത്‌ ആധ്യാനശാസ്രതം റ്വസ്യ്ജ എന്ന സാഹിത, വിമര്‍ശന രീതി അനുസരിച്ചാണ്‌. ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇത്‌ ആധുനികതയുടെ സംഭാവനയാകുന്നു. ഷ്യന്‍ ഫോര്‍മലിസ്റ്റായ വ്‌ളാഡിമിര്‍ പ്രോപ്പ്‌ (ഗിറ്സലന് തന്റെ മോരഫോളജി ഓഫ്‌ ഫോക്ക്‌ ടേല്‍സ്‌ ൮ദ്ഗ്ബാഠിതെ വ്‌ Folk പിട എന്ന കൃതിയില്‍ നാടോടിക്കഥകളുടെ ആഖ്യാനസ്വഭാവത്തെകുറിച്ച്‌ നടത്തിയ അന്വേഷണമാണ്‌ ഈ പഠനശാഖയ്ക്ക്‌ തുടക്കം കുറിച്ചത്‌. നരവംശ ശാസ്ര്രജ്ഞനായ ക്ലോഡ്ലെവിസ്ക്രോസ്‌ ഒരു ആഖ്യാനപാഠത്തെ ഘടനാപരമായി അപ്ഗ്രഥിക്കാമെന് തെളിയിച്ചിട്ടുണ്ടി. മിത്തുകളെ സംബന്ധിച്ച്‌ ഇദ്ദേഹം നടത്തിയ പഠനമാണ്‌ ഈ പഠന ശാഖയെ കുടുതല്‍ വികസിപ്പിച്ചത്‌. ഭാഷാശാസ്രതപഠനത്തിലും, സാഹിത്യ വിമര്‍ശന ത്തിലും നസ്ര്‍ണ്ണായക സ്വാധിനം ചെലുത്തിയ ഘടനാവാദത്തിന്റെ അവയേഷണരിതി തന്നെയാണ്‌ ആഖ്യാന ശാസ്രതത്തിന്റേയും രീതിശാസ്ത്രം. എ.ജെ. ്രെയ്മാസ്‌ (൧... Greimas) amoaod las Mo Sdiaid Semantique Structure) aQan mooie aigoaulad പ്രോപ്പിന്റെ ആശയങ്ങളെ വിപുലികത്ക്കുകയും ഒരു പഠനശാഖബക്കുവേണ്ട ചീട്ടുകൾ നല്‍കുകയും ചെയ്തു. വവ to the Structural Analysis of Narrative agyM പ്രബന്ധ ത്തില്‍ റൊള്ളാങ്ങ്‌ ബാര്‍ത്ത്‌ ഈ പഠനശാഖയുടെ പ്രസക്തി അക്കാദമിക്‌ തലങ്ങളില്‍ വ്യാപിപ്പിച്ചു. 3.33. കഥയും കഥ പറയുന രീതിയും അവ തമ്മിലുള്ള പാരസ്പര്യവുമാണ്‌ 96 “ആഖ്യാനം” എന്നതുകൊണ്ട്‌ ആഖ്ുനശാസ്ധരതം അര്‍ത്ഥമാക്കുന്നത്‌. “യഥാര്‍ത്ഥമോ കല്പിതമോ ആയ ഗരുകാലസ്മരണകള്‍ മൌലികമായി ഭാഷയിലൂടെ പ്രതിനിധാനം ചെയ്യലാണ്‌ ആഖ്യാനം” എന്‌ (്രഥോട്ടും (പാറ്റും ചേര്‌ ആഖ്യാനത്തെ നിര്‍വചി ചചിട്ടുണ്ട. കാലാനുസൃതമായി കോര്‍ത്തിണക്കുന്ന, സംഭവിച്ചുതോ കല്‍പിതമോ ആയ (ക്രിയ കളുടേയോ സാഹചര്യങ്ങളുടേയോ ആവിഷ്കാരമാണ്‌ ആഖ്യാനം എന ജെറാള്‍ഡ്‌ പ്രിന്‍സ്‌ നിര്‍വചിക്കുന്നു. ഇന്ദ്രിയപ്രതൃക്ഷവും പരസ്പരബന്ധിതവുമായ സംഭവഴ്രേണി എന്നാണ്‌ ആധഖ്യാനമെന്നതുകൊണ്ട്‌ റൊളാങ്ങ്‌ ബാര്‍ത്ത്‌ ഉദ്ദേശിക്കുന്നത്‌. മേല്‍വിവരിച്ച നിര്‍വചനങ്ങളില്‍നിന്ന ഒരു സംഭവത്തെ ക്രമാനുഗതമായി വളര്‍ത്തി ക്കൊണ്ടുവന്ന്‌, ഒരവസ്ഥയില്‍നിന്ന്‌ മറ്റൊരവസ്ഥയിലേക്ക്‌ മാറിയതെങ്ങനെയെന് വിശ ദീകരിക്കലാണ്‌ ആഖ്യാനം എന്ന്‌ കാണാം. ആഖ്യാന ശാസ്ര്രത്തിര൪ ആഖ്യാതവിനും ഏറെ പ്രാധാന്യമുണ്ട്‌. ഒരു ആഖ്യാനം മനസ്സില്‍ പതിയണമെങ്കില്‍ ആഖ്യാതാവിനെ തിരിച്ചറിയേണ്ടതുണ്ട. വക്താവിന്റെ റ്യ്ച സ്വഭാവം, വ്യക്തിത്വം, അയാള്‍ ആവി ഷ്കരിക്കുന്ന സംഭവം, പരിപ്രേക്ഷ്യം എന്നിവ കണ്ടെത്തുന്നതിന്‌ ഇത്‌ ആവശ്യമാണ്‌. ശ്രോതാവാണ്‌ റീ്ടന്യ്ോ ഒരു ആഖ്യാനത്തെ പൂര്‍ണ്ണമാക്കുന്നത്‌. ആഖ്യാനം ഉള്‍ക്കൊ ളളുന്നതിനായി ശ്രോതാവും ചില മുന്‍കരുതലുകള്‍ എടുക്കും. ആഖ്യാതാവും റവ്‌ tor) ശ്രോതാവും ന്യ തമ്മിര യോജിച്ചും വിയോജിച്ചും നടക്കുന്ന ഇടപെടലുക ണ്‌ ഈ പഠനപദ്ധതിയുടെ അയേഷണമേഖല. ആഖ്യാനത വ്യു, മാധ്യമത റം, കാലികത (Temporality), സ്ഥലികത ലച, എന്നിവയ്ക്ക്‌ ഈന്നല്‍ നത്കി യാണ്‌ പഠനം പുരോഗമിക്കുന്നത്‌. 97 ആഖ്യാനത്തെ ആഖ്യാനമാക്കുന്ന രൂപപരവും സാന്ദര്‍ഭികവുമായ സവിശേഷ ലക്ഷണങ്ങളെയാണ്‌ ആഖ്യാനര എനു പദം സൂചിപ്പിക്കുന്നത്‌. ഒരു സവിശേഷസാഹ ചരൃമോ സംഭവമോ ശ്രോതാവിനെ അറിയിക്കുന്നതിന്‌ വക്താവിന്‌ ഒരു മധ്യവര്‍ത്തി യുടെ ആവശ്യം ഉണ്ട്‌. അയാളുടെ ശബ്ദമോ ക്രിയയോ സാന്നിദ്ധൃയമോ ആണ്‌ ഇതി നായി പ്രയോജനപ്പെടുത്തുന്നത്‌. മാധ്ൃമത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഈ മേഖ ലയാണ്‌. പുരുഷന്‍ (80%, പരിപ്രേക്ഷ്യം 0 ഷോല തുടങ്ങിയവ ചേര്‍ന്നോണ്‌ മാധ്യ മത പൂര്‍ണ്ണമാകുന്നത്‌. 3,4.2, കാലം (൦) ഏതൊരു കലാസൃഷ്ടിയെ സംബന്ധിച്ചും ഒരു സങ്കീര്‍ണ്ണ പ്രശ്നമാ ണ്‌. രണ്ടു സംഭവങ്ങള്‍ക്കിടയില്‍ മാര്രമേ കാലത്തെ നമുക്ക്‌ ഉശക്കൊള്ളിക്കാന്‍ കഴിയു. ആപേക്ഷികമായ ഈ കാലത്തെക്കുറിച്ചും അനന്തമായ കാലത്തെക്കുറിച്ചും ഒരാഖ്യാനം എ,്പരകാരമാണ്‌ കാണുന്നത്‌ ഏനതാണ്‌ കാലികത എന പദം അര്‍ത്ഥമാക്കുന്നത്‌. ഒരാഖ്യാനത്തിലെ സംഭവങ്ങള്‍ നടക്കുന്നത്‌ “എവിടെ എന്നതാണ്‌ സ്ഥലികത എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ആഖ്യാനത്തിന്‌ ആധാരമായ സ്ഥലം, ആഖ്യാന ജനി തസ്ഥലം മുതലായ ചിന്തകളാണ്‌ ഇവിടെ ഉയര്‍ന്നുവരുന്നത്‌. യുക്തിയുമായി ബന്ധപ്പെ ട്ടാണ്‌ മേല്പറഞ്ഞ നാലു കാര്യങ്ങളും നിലകൊള്ളുന്നത്‌. സാധാരണ യുക്തിയല്ല കലയ്ക്ക്‌ അതിന്റേതായ ഒരു യുക്തിബോധം ഉണ്ടെന്നുകൂടി! ഇവിടെ അര്‍ത്ഥമാക്കുന്നു. മേല്‍ വിശദീകരിച്ചു ആഖ്യാനശാസ്രതത്തിന്റെ സങ്കേതങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി. കഥ ഒരു ആഖ്യാനരൂപമാകുന്ന രീതി വിശദികരിക്കേണ്ടതുണ്ട്‌. 3,1.3. കഥയെ ദീര്‍ഘകഷഥ എന്നും ലഘുകഥ എന്നും വേര്‍തിരിക്കാം. ദീഘേകഥകള്‍ക്ക്‌ ഒരു ക്രേന്ദബിന്ദു അനിവാര്യമാണ്‌. അതിനെ പ്രകാശിപ്പിക്കാന്‍ ആവശ്യമായ ഘടക ങ്ങള്‍ ആണ്‌ കഥാപാഠ്രതങ്ങളും സ്വഭാവങ്ങളുമെല്ലാം. ക്രമാനുഗതമായി പരിണമിച്ച ഒരു നിശ്ചിതസ്ധഭാവത്തിലെത്തിയ വികസിത കഥാപഠ്രതങ്ങളാണ്‌ ദീര്‍ഘകഥകളില്‍ പ്രത 98 ക്ഷപ്പെടുക. ലക്ഷണയുക്തമായ ഒരു നോവലിലാകട്ടെ അനുസ്ധ്യുതവും അനുക്രമവു മായി വികസിച്ചുകൊണ്ടിതിക്കുന്ന കഥാപാഠരതങ്ങളാണ്‌ പ്രതൃക്ഷപ്പെടേണ്ടത്‌. ഈ വികാ സത്തിലൂടെ ആഖ്യാനം നിര്‍വഹിക്കുകയാണ്‌ ഒരു നോവലിസ്റ്റിന്റെ ത്രന്തം. വൃത്ൃയസ്ത സ്വഭാവക്കാരായ വ്യക്തികളുടെയും സാമൂഹൃഘടനയുടെയും പരിവര്‍ത്തനമാണ്‌ നോവ ലില്‍ സംഭവിക്കുന്നത്‌. ഏന്നാല്‍ ചെറുകഥയില്‍ പൂര്‍ണ്ണത വന്ന കഥാപാരതങ്ങള്‍ നനേ കുറവായില്‍! ക്കും. ഒരു പ്രത്യേക അവസ്ഥയോട ഒരു കഥാപയതം എപ്രകാരം പ്രതികരിക്കുന്നു ഏന്ന താണ്‌ ചെറുകഥ അയേഷിക്കുന്നത്‌. ഒരു ചെറുകഥ ഈ ഒരര്‍ത്ഥത്തില്‍ ഒന്നുകില്‍ ഒരു സന്ദര്‍ഭം വെളിവാക്കലാകാം (ഭവാനെ അല്ലെങ്കില്‍ ജീവിതത്തിലെ ശക്തമായ ഒരു നിമിഷം കാണിക്കലാകാം (a powerlul moment in life). ചെറുകഥയിലെ സംഭാഷണം ചടുലവും, ഭാവം സജീവവുമായിരിക്കണം. അല്ലാത്തപക്ഷം വ്ൃഥാസ്ഥൂലത എന്ന ദോഷം സംഭവിക്കും. കഥാകൃത്തിന്റെ ജീവിതനിരിക്ഷണ പാടവം ചെറുകഥയെ ചൈതയന്യവ ത്താക്കുന്നു. അവതരണത്തിലും സംഭാഷണത്തിലും അന്തരീക്ഷ സൃഷ്ടിയിലും കാണി ക്കുന്ന മിതത്വവും സൂക്ഷമതയും കഥയെ മികവുറ്റതാക്കുന്നു. മലയാള ചെറുകഥയുടെ അതുവരെയുള്ള രചനാരിതികളും പാരരതസമംല്പങ്ങളും. സാമൂഹ്ൃയവീക്ഷണവും നവോത്ഥാനകാല കഥാകാരനു ഉള്‍ക്കൊണ്ടു. എന്നാരു അതിനെ അത്രേപ്രകാരം തങ്ങളുടെ കലാജീവിതത്തിലേക്ക്‌ കടത്തികൊണ്ടുവരാന്‍ അവര്‍ തയ്യാ റായില്ല. കാലാനുസൃതമായ മാറ്റങ്ങളും കലാനുസൃതമായ ശുദ്ധീകരണവും നടത്താന്‍ അവര്‍ തയ്യാറായി. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ പ്രാപ്തരായ വിമര്‍ശ കരും, മാതൃകകള്‍ നല്കാന്‍ ആവശ്യമായ വിവത്തേനരിതികളുമുണ്ടായി. 2. നവോത്ഥാനേകഥകളുടെ വ്ൃത്തരക്തത സര്‍ഗധനരായ കലാകാരന്മാര്‍ പര്വരത്തനത്തിന്റെ മുന്‍പില്‍ സഞ്ചരിക്കുന്നവ 99 രാണ്‌. രണ്ടു സംസ്‌കാരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ്‌ നിരവധി! ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ബാദ്ധൃത കലാകാരനും ഉണ്ട. ആധുനിക പാശ്ചാത്യ മാതൃകകളുമായി പരിചയപ്പെടാന്‍ കഴിഞ്ഞ കേരളീയന്‍ തന്റെ പരിതോവസ്ഥകളെ കുറിച്ച്‌ വിമര്‍ശനബുദ്ധ്യാ ചിന്തിക്കേണ്ടിവന്നു. ഈ ചിന്താ ഗതി നവോത്ഥാനകഥയില്‍ (പക്ടമായത വിവിധ (്രകാരത്തിലാണ്‌. 3,3.1. ചരിത്രത്തുരു സ്ഥാനം നേടിയ എഴുത്തുകാരില്‍ പലരും (പ്രത്‌ഷേധ പ്രിയന്മാ രാണ്‌. സമൂഹത്തില്‍ പ്രതിഷേധാര്‍ഹമായ അനേകം കാര്യങ്ങളുണ്ടാകാമെങ്കിലും എതിര്‍പ്പ ഏതു പരിധിവരെ കടന്നുചെല്ലാം എന്നുള്ളത്‌ പലതുമായും ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണ്‌. എന്തിനോടാണ്‌ പ്രതിഷേധിക്കുന്നത്‌, അതിനെ തിരുത്താനുള്ള മാര്‍ഗ്ഗമെ ന്താണ്‌, അതിനെ ഇല്ലായ്മ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയില്‍ കടന്നുവരാനിടയു BAG എന്താണ്‌ ഇവ കുടി കണക്കിലെടുത്തേ പ്രതിഷേധം സാര്‍ത്ഥകമാകുകയുള്ളൂ. ആവിഷ്കാരത്തില്‍ വിലോമത്വം, വികൃതീകരണം എന്നീ രചനാസങ്കേതങ്ങളെ ഉപാധി യാക്കിയാണ്‌ എഴുത്തുകാരന്‍ തന്റെ പ്തിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. 3,2.2. വ്ലോമത്ധം (റ്‌ സാഹിത്യത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ നിശിതവിമര്‍ശനത്തിന്‌ ഇട ലകുന്ന ഒരു ഘടകമാണ്‌ വിലോമത്ചം. സമുഹം ചിലത്‌ ഗോപമായി വെയ്ക്കുന്നത്‌ സവിശേഷമായ ആവശ്യങ്ങള്‍ക്കുവേണ്ടി ആയിരിക്കും. പൊതുവായ ചില നനയകള്‍ക്കു വേണ്ടിയാണ്‌ ഈ മറച്ചുപിടിയ്ക്കലെങ്കില്‍ അത്‌ അപ്രകാരം നിലനില്‍ക്കട്ടെ എന്നുകരു തുന്നതാവും ഉചിതം. എന്നാല്‍ പലതും മറച്ചുപിടിക്കുന്നത്‌ സമൂഹത്തിലെ ഉന്നതശേ ണിയില്‍വര്‍ത്തിക്കുന്നവരുടെ നസ്ധാര്‍ത്ഥസങ്കുചിത താല്പര്യങ്ങള്‍ സംരക്ഷിക്കാനായി രിക്കും. തങ്ങളുടെ സുഖലോലുപതയ്ക്കുവേണ്ടി സഹജീവികളെ ചുഷണം ചെയ്യാനാ യിരിക്കും വിധിനിഷേധങ്ങള്‍ അവര്‍ സൃഷടിച്ചിരിക്കുക. ഇവ തുറന്നുകാണിക്കാനുള്ള LOO വാശിയായിരിക്കുണം സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ പ്രതിഷേധത്തിന്‌ നിദാനം. സ്യൂനതകള്‍ ചുണ്ടികാണിക്കാനുള്ള വൃശ്തയും, അപ്രിയസത്യം വിളിച്ചുപറയാനുള്ള ആരര്‍മ്ജവത്വവും വിലോമത്ചത്തെ വിലയുള്ളതാക്കുന്നു. രൂപഭാവങ്ങളില്‍ വിപരിതദിശ യില്‍ സഞ്ചരിച്ച്‌ സാഹിതൃരുപത്തിന്റെ സാമൂഹിക പ്രയോജനം സാര്‍ത്ഥകമാക്കുന്ന രീതിയാണ്‌ ഇത്‌. നവോത്ഥാനകാല ചെറുകഥാകൃത്തുകളില്‍ ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രവണതയാണ്‌ വിലോമത്വം. ബഷീറും കേശവദേവും ഒരു പരിധിവരെ തകഴിയും തങ്ങ ളുടെ കഥകളിലൂടെ സാധിച്ചെടുത്തതും ഇതാണ്‌. ദാരിര്യം, പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി നടത്തേണ്ടിവരുന്ന സാഹചര്യം എന്നിവയെ ലോകത്തു നിലനില്‍ക്കുന്ന സാമ്പത്തിക്രക്മവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാ൯ അവര്‍ ശ്രദ്ധിച്ചു. പില നിരൂ പ്കരുടെ ദൃഷ്ടിയില്‍ ഇത്തരം എഴുത്തുകാര്‍ വിപരീതബുദ്ധിയുള്ളവരോ വഴിപിഴച്ച വരോ ആണ്‌. തലതിരിഞ്ഞവരും താന്തോന്നികളുമായി ഇവര്‍ വിലയിരുത്തപ്പെടാന്‍ ഇട യുണ്ട. നിലനിന്നിരുന്ന മുല്യബോധത്തിന്റെ കാഴ്ചപ്പാടില്‍ യുക്തിയുക്തമോ ആവശ്യമോ ആയതിന നേരര്‍വിപരീതദിശയില്‍ സഞ്ചരിച്ചവരായി ഇത്തരം എഴുത്തുകാര്‍ വിലയിരു ത്തപ്പെടും. മനോവൈലക്ഷണ്യമുള്ളവരാണ്‌ ഇത്തരം രചനകള്‍ നടത്തുക എന്ന ആരോ പണവും ഉയരന്നുവരാം. എന്നാല്‍ എഴുത്തുകാരന്‍ തന്റെ വാഗ്ദത്തതയോട സത്യസന്ധത കാണിക്കാന്‍ ചില സന്ദര്‍ഭങ്ങളിലെങ്ക്ലും വിലോമത്വപം ആവശ്യമായി വരുന്നു. 3.2.3. Ofehiolaesme (Distortion) വികൃതികരണം നവോത്ഥാന കാലഘട്ടത്ത്ലെ ചെറുകഥാകൃത്തുക്കളുടെ പൊതു സ്വഭാവമായിരുന്നു. നിലനില്‍ക്കുന്ന ഒരു ക്രമത്തെ വികൃതമാക്കാനുള്ള ഉദൃമം എഴു 104 ത്തുകാരെ (ശ്രദ്ധേയരാക്കുന്ന ഒരു ഘടകമാണ്‌. രൂപത്തിന്റെ മേഖലയില്‍ ഇത്തരം കാര്യ ങ്ങള്‍ ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കും. എന്നാരു ഉള്ളടക്കത്തിന്റെ കാര്യ ത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്രഗമായ ചര്‍ച്ച്ചയ്ക്ക്‌ വിധേയമാകും. ക്രമരാഹിത്ൃ ത്തിന്റേതായ ഒരു ക്രമം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തെ കലാനിപുണന്മാര്‍ അത്ര പെട്ടെന്ന്‌ അംഗീകരിക്കാന്‍ ഇടയില്ല. പ്രധാനമായും നാലു വിധത്തിലാണ്‌ വികൃതീക രണം സംഭവിക്കാറുള്ളത്‌. . നിലനില്‍ക്കുന്ന ചില തത്വചചിന്തകളോട ഒരു എഴുത്തുകാരന്റെ മനസ്സിലൂണ്ടാ കുന്ന പ്രതിഷേധം. 2. നിലനില്ക്കുന്ന ചില മുല്യങ്ങളോടുണ്ടാകുന്ന വിപ്രതിപത്തി 3. സമ്പദ്‌ ഘടനയിലുണ്ടാകുന്ന മാറ്റം 4. സദാചാര ബോധത്തിന്റെ പുതിയ വ്യാഖ്യാനങ്ങള്‍ എന്നിവയാണ്‌ അവ. 3,2.4. നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ രചനാരംഗത്തേക്ക്‌ കടന്നുവരുന്ന കാല ഘട്ടം സാംസ്‌കാരിക സംഘര്‍ഷത്തിന്ലേതായിരുന്നു. മനുഷ്യന്‍ ഭാതികമായും അദ്ധ്യാ ത്മികമായും അനുഭവിച്ചുവന്നിരുന്ന തീക്ഷണവൃഥകള്‍ പരിഹരിക്കാന്‍ നിലവിലുള്ള ദര്‍ശനങ്ങള്‍ അപര്യാപ്തങ്ങളാണെന്ന ധാരണ സമൂഹത്തിലുണ്ടായി. .്രിട്ടീഷ ഭരണഡ്യവസ്ഥ ഉല്‍പാദനരംഗത്തു വരുത്തിയ മാറ്റങ്ങള്‍ ജീവിതത്തിന്റെ താള്രകമത്തെ തെറ്റിച്ചു. പാരമ്പര്യമായുള്ള ഉല്പാദനരീതി മാറ്റി കമ്പോളത്തിനുവേണ്ടി ഉല്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക്‌ തുടക്കം കുറിച്ചു. ഏന്നാല്‍ പുതിയ ഉല്‍പാദനരീതി പാശ്ചാതൃരാജ്യങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയില്ല. കൃഷിയിരാ ആധുനിക ശാസ്രതത്തിന്റെ പ്രയോഗമോ, വന്‍കിടവ്യവസായങ്ങളുടെ വളര്‍ച്ചുയോ കേര ളത്തിലുണ്ടായില്ല. ഉലപാദനത്തില്‍ വര്‍ദ്ധിതമായ തോതില്‍ മാറ്റം വന്നുവെങ്കിലും മുര 102 ലാളിത്ത സമ്പദ്വ്യവസ്ഥയുടെ വരവോടെ സാംഭവിക്കേണ്ടുന്ന സമൂഹ്കമത്തിലെ അടി സ്ഥാന മാറ്റങ്ങള്‍ കേരളുത്തിരു സംഭവിച്ചില്ല. ഒന്നാം ലോകമഹായുദ്ധം ജനജീവിതത്തെ സാരമായി ബാധിച്ചു. തത്ധശാസ്ര്രങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത സമ സ്ൃകശ നവോത്ഥാന കാഥികരുടെ പ്രധാനവിഷയമായി. സാമൂഹിക ചിന്തയുമായി ബന്ധപ്പെട്ട വളര്‍ന്നുവരുന്ന മുല്ൃയബോധം സ്വാഭാവിക മായും നിശിതമായ ചോദ്യം ചെയ്യലിന്‌ വിധേയമായി. നാടുവാഴിത്തത്തിന്റെ പ്രതിസ റ്ധികള്‍ കൂട്ടുകുടുംബവൃവസ്ഥയെ സാരമായി ബാധിച്ചു. മാതൃദായ്രകമത്തില്‍ നിന്ന്‌ ക്രമേണ പിതൃദായ്രകമത്തിലേക്കു മാറാനുള്ള പ്രവണത പ്രത്യക്ഷപ്പെട്ട. കൃഷിയെ പ്രധാ നതൊഴിലായി കണ്ടതില്‍ നിന്നും മാറി മറ്റ്‌ തൊഴിലുകളിലേക്കു മാറാന്‍ ജനങ്ങള്‍ താല്പര്യം കാണിച്ചു. മുതലാളിത്ത സമ്പദ്‌ വൃവസ്ഥയുടെ ഭാഗമായ പ്ലാനിംഗ്‌ കുടും ബജീവിതത്തിലേക്കും വ്ൃക്തി ജീവിതത്തിലേക്കും കടനുവന്നു. ഇതിന്‌ ഒരു സ്ഥിരവ രുമാനം വേണമെന്നും അതിനുവേണ്ടി എന്തും ചെയ്യാവുന്നതാണെന്നുമുള്ള ധാരണ സമുഹത്തില്‍ വളര്‍ന്നുവന്നു. മൂല്യാധിഷ്ഠിത നിരൂപണദൃഷ്ടിയില്‍ നവോത്ഥാനകാലചെറുകഥാകൃത്തുക്കള്‍ നടത്തിയ വികൃതികരണം അനാശാസ്ൃയമാണെന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട. ഒരു ജന പ്രിയ സാഹിത്ൃയരൂപമാകയാതാ കഥാകാരന്‍ കുറ്ച്ചുകുടി ഉത്തരവാദിത്വം കാണിക്കേണ്ട തുണ്ടെന്ന്‌ നിരൂപകന്‍ ശഠിച്ചു. 3.3. കഥാകാരന്റെ വാക്കുകള്‍ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ ഈ വിമര്‍ശനങ്ങള്‍ക്കു മവുപടി പറ ഞ്ഞത്‌ രചനകളി്ലുടെയാണ്‌. അതുകൊണ്ടുതന്നെ തങ്ങളുടെ രചനാസങ്കല്‍പങ്ങളെകു റിച്ച്‌ എഴുത്തുകാര്‍ പറഞ്ഞ കാരങ്ങള്‍ നാം സ്രശദ്ധം നിരീക്ഷിക്കേണ്ടതുണ്ട. അവ 103 രുടെ കഥകളില്‍ കാണുന്ന ദര്‍ശനവും മുല്യചിന്തയും സവിസ്തരപഠനത്തിന്‌ വിധേയ മാക്കേണ്ടതുമുണ്ട്‌. ജീവിതമാണ്‌ തങ്ങള്‍ക്കു മുന്നിലുള്ള പ്രശ്നമെന്ന്‌ വിശ്ചസിച്ചിരുന്ന Medio ത്ഥാനചെറുകഥാകൃത്തുക്കള്‍ കഥ എന്ന സാഹിത്യ രൂപത്തിന്റെ സാമാനൃതത്ചങ്ങള്‍ മനസ്സിലാക്കിയവരായിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ ഉണ്ടാക്കിവെച്ച രൂപസൌകുമാ തൃവും ശില്പഭംഗിയും ഭാഷാനിഷ്കര്‍ഷയും എല്ലാം ഉള്‍ക്കൊണ്ടുതന്നെ പുതിയ കാര്യ ങ്ങള്‍ ചെയ്യാനുണ്ടെന്ന്‌ ഇവര്‍ കരുതി. “സാഹിത്യം എന്റെ പ്രശ്നമല്ല, ജിവിതമാണെന്റെ (പ്ശ്നം. ജീവിതത്തിന്റെ സുഖത്തെ വര്‍ദ്ധിപ്പിക്കുക, ദുഃഖത്തെ കുറയ്ക്കുക അതാണെന്റെ അന്തിമമായ ലക്ഷ്യം" എന്നു (പഖ്യാപിച്ച്‌ കേശവദേവാണ്‌ ഈ കഥാകാരയാരുടെ രൂപസങ്കല്‍പത്തെ മുന്നോ ട്ടുവെച്ചുത്‌. വിശപ്പാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന തിരിച്ചറിവാണ്‌ ദേവിനുണ്ടായിരുന്നത്‌. റിയലിസം ഏന്ന രചനാരീതിയാണ്‌ കേശവദേവിന പ്രിയപ്പെട്ട തെങ്ക്ലും ചില സന്ദരഭങ്ങളില്‍ ഒരു നാഫറലിസ്റ്റിനെ ദേവിരു കാണാം. തകഴിയുടെ രചനാരീതിയില്‍ തൊട്ടുമു൯ന്‍ഗാമികളായവരുടെ സ്വാധീനം ആദ്ൃയകാ ലത്ത്‌ കാണാമായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ ഉപദേശ നിര്‍ദേശങ്ങള്‍ തകഴിയുടെ വിക്ഷണഗതിയിലും രപനാശൈലിയിലും സാരമായ മാറ്റങ്ങള്‍ വരുത്തി. ചെഖോവിന്റെയും മോപ്പസാങ്ങിന്റെയും കഥാരീതിയോടാണ്‌ തകഴി ഇതിലൂടെ പരിച യപ്പെട്ടത്‌. നവോത്ഥാന കാലഘട്ടത്തിലെ ശ്രദ്ധേയനായ മറ്റൊരു കഥാകാര൯ പൊന്‍കുന്നം വര്‍ക്കിയാണ്‌. ഗദൃകവിരത എന്ന സാഹിതൃരൂപത്തില്‍പെടുത്താവുന്ന ആദൃകാലരചന കളിലും തുടര്‍ന്‌ അദ്ദേഹം രചിച്ച്‌ ചെറുകഥകളിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന 3402. ദുഷ്ര്പരവണതകളോടുള്ള അവജ്ഞയും രോഷവുമാണ്‌ പ്രകടമായത്‌. സാഹിത്യത്തെ സംബന്ധിച്ചുള്ള നിയമങ്ങളൊന്നും തനിയ്ക്കു ബാധകമല്ലെന്നും തന്റെ സാഹിതൃനിയ മങ്ങള്‍ താന്‍ തന്നെയാണ്‌ സുൃഷ്ടിക്കുകയെന്നും സ്വന്തം കഥകളിലൂടെ പൊന്‍കുന്നം വര്‍ക്കി പ്രഖ്യാപിച്ചു. താന്‍ ജനിച്ചുവളര്‍ന്ന ക്രിസ്തുമതത്തില്‍ നിലനില്ക്കുന്ന പരോ ഹിത്യ മേധാവിത്വത്തെ വിമര്‍ശിക്കാന്‍ പൊന്‍കുന്നം വര്‍ക്കി തയ്യാറായി. മതം മനു ഷന്റെ നന്മയ്ക്കുവേണ്ടിയുള്ളതായിരിക്കണം എന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചു. തികച്ചും കാരഷിക പശ്ചാത്തലത്തില്‍ നിന്നും കടന്നുവന്ന ഈ എഴുത്തുകാരന്‍ ഒരു കര്‍ഷകന്റെ മനസ്സ്‌ തന്റെ സാഹിത്യ രചനയിലും കാത്തുസൂക്ഷിച്ചു. മണ്ണിനോടും, മനു പ്്യാദ്ധാനത്തോടും അതിലവനോടൊപ്പം പങ്കാളിയാകുന്ന മറ്റുജീവജാലങ്ങളോടും പൊന്‍കുന്നം വര്‍ക്കിക്ക്‌ അതിരറ്റ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പുരോഗ മന സാഹിത്യ, പ്രസ്ഥാനത്തിന്റെ ഭാരവാഹിയായിരുന്ന പൊന്‍കുന്നം വര്‍ക്കിക്ക്‌ കമ്മ്യൂ ണിസ്റ്റ ആശയഗതികളോട പൂര്‍ണ്ണമായ കൂറും, സമത്വവാദത്തില്‍ പരിപൂര്‍ണ്ണമായ വിശ്ചാ സവും ഉണ്ടായിരുന്നു. നവോത്ഥാനകാല ചെറുകഥാകൃത്തുക്കളില്‍ വൈക്കം മുഹമ്മദ ബഷീറിനുള്ള സ്ഥാനം നിര്‍ണ്ണായകമാണ്‌. അന്നുവരെ നിലനിന്നിരുന്ന ഭാഷാരീതിയില്‍ തനിക്ക്‌ ശരി എന്നുതോന്നുന്ന പരിവര്‍ത്തനങ്ങള്‍ വരുത്തായേ ബഷീര ശ്രദ്ധിച്ചു. തനിക്കു സമൂഹ ത്തോടു പറയാനുള്ള കാര്യങ്ങള്‍ തന്നേതായ ഭാഷയില്‍ പറഞ്ഞ ബഷീര്‌, കഥാരച നയെ സകങ്കീരണ്ണമായ ഭാഷാബാദ്ധൃതകളില്‍ നിന്ന്‌ മോചിപ്പിച്ചു. നിത്ൃവ്യവഹാരത്തി നുവേണ്ടി ഉപയോഗിച്ചുവന്ന ഭാഷാപദങ്ങള്‍ കഥാരചനയിലുൂുപയോഗി്ച്ചു ബഷീര്‍ ഇക്കാ രണം കൊണ്ടുതന്നെ നിരവധി! വിമര്‍ശനങ്ങള്‍ക്ക്‌ വിധേയനായി. സദാചാരം, സ്ഥിതിസ മത്വം, രാഷ്ര്രിയാദര്‍ശം, നീതിനിര്‍വഹണം എന്നിങ്ങനെ സമുഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ എല്ലാം സ്വാരത്ഥമോഹികളായ ചെറുന്യൂനപക്ഷം പൂഷകന്മാ൪ തങ്ങള്‍ക്കു 3005 നുകൂലമായി സൃഷ്ടിച്ചെടുത്തതാണെന്നും, അതിനെ മാറ്റാനുള്ള യത്നത്തില്‍ എഴു ത്തുകാരനും പങ്കാളിയാകേണ്ടതുണ്ട എന്നും ബഷീര്‍ കരുതി. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത്‌ ബ്രിട്ടീഷ ആധിപത്യത്തിന്റെ മര്‍ദുനങ്ങള്‍ക്ക്‌ വിധേയനായ ഏഴു ത്തുകാരനായിരുന്നു ബഷീര്‌. പല രാജ്യങ്ങളില്‍ ചുറ്റിസഞ്ചതക്കുകയും, പല സ്വഭാവ കാരുമായി! ഇടപഴകുകയും ചെയ്രു ബഷീറിറ്‌, മാനവ നനയെകുറിച്ച്‌ നധാനുദവാര്‍ജി തമായ ഒരു ദര്‍ശനമുണ്ടായിരുന്നു. പാശ്ചാത്യ കൃതികളോ വിമരശെകനിര്‍ദ്ദേശങ്ങളോ തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്ന ബഷീര്‍ ആവര്‍ത്തിച്ചു പറയാറുണ്ടെങ്കിലും, പാശ്ചാതൃഭാഷകളിലെ ക്ഥാരീതികളും, ഭാരതീയ ദര്‍ശനങ്ങളും, വിശാലമായ സുഹൃദ്‌ വലയത്തില്‍ നിന്നും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. എല്ലാ വിവേചനങ്ങള്‍ക്കുമതീ തമായി മനവനന്മയെ കണ്ടറിഞ്ഞ്‌; ആദരിക്കാന്‍ ബഷീര്‍ ശ്രദ്ധിച്ചു. ഇവരോടൊപ്പം പരിഗണിക്കുപ്പെടേണ്ട എഴുത്തുകാരാണ്‌ ഫ.സി. കുട്ടികൃഷ്ണനും (ഉറൂബ്‌) എസ്‌.കെ. പൊറ്റക്കാടും. ഈ രണ്ട എഴുത്തുകാരും ബ്രിട്ടീഷ്‌ മലബാറില്‍ ജനിച്ചു ജീവിച്ചവരും ധാരാളം യാൃധതാനുഭവങ്ങള്‍ ഒള്ളവരുമായിരുന്നു. നവോത്ഥാന കഥാകാ ര൯മാര്‍ക്കിടയില്‍ കൂടുതല്‍ കാലപനികനാണ്‌ എസ്‌.കെ.പൊറ്റക്കാട. കാവ്യാത്മകമായ ഗദ്യം രചിക്കുന്നതില്‍ പൊറ്റക്കാടിനുള്ള വൈഭവം അദ്ദേഹത്തെ തന്റെ സമാകാലിക രില്‍ നിന്നും വൃത്ൃസ്തനാക്കുന്നു. മാറുന്ന ലോകാനുഭവങ്ങള്‍ക്കു സാക്ഷിയായ ഈ സഞ്ചാരി ലോകത്ത്‌ എവിടെയുള്ള മനുഷ്യനും അടിസ്ഥാന സ്വഭാവത്തില്‍ ഒരേ രീതി യിലുള്ളവരാണെന്ന തന്റെ കഥകളിലൂടെ വൃക്തമാക്കി. കമ്മ്യൂണിസ്റ്റ്‌ ,പത്ൃയശാസ്ധത ത്തിനോട എസ്‌.കെ. പൊറ്റക്കാടിനുണ്ടായിരുന്ന മതിപ്പ്‌ സുവിദിതമാഞെങ്കിലും രചനാ രിതിയില്‍ അദ്ദേഹം കാണിച്ചു സുക്ഷമര അദ്ദേഹത്തെ കുടുതല്‍ ശ്രദ്ധേയനാക്കി. ഗര വമേറിയ ജീവിതപ്രശ്നങ്ങളെ ഭാവനയില്‍ സമമ്പയിപ്പിക്കാനുള്ള കഴിവ്‌ ഉറൂബിന്‌ വൃത രിക്മനാക്കുന്നു. 106 മേല്‍വിവരിച്ച ചെറുകഥാകാരന്‍മാരുടെ കാലഘട്ടത്തിനിടയില്‍ നില്‍ക്കുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും വൈയക്ത്കവും സാഹിത്യവുമായ പരിതസ്ഥിതികള്‍ അടുത്ത അദ്ധ്യായങ്ങളിര വിശദ്കരിക്കുന്നു ണ്ട്‌. ഈ രണ്ട്‌ എഴുത്തുകാരുടെയും കഥകളെ കുറിച്ചുള്ള വിശദമായ പഠനത്തില്‍ ഇവ രുടെ വ്ൃതിരിക്തത മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്‌. 3.4. മുല്ചിന്തയിലെ ദിശാബോധം, പശ്ചാത്തലം നവോത്ഥാനകാല ചെറുകഥാകൃത്തുക്കളുടെ പൊതുവായ സവിശേഷതകള്‍ കഥാ സാഹിത്ൃചരിര്ര നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നവരെല്ലാം കണ്ടെത്തുന്നതാണ്‌. സാമൂഹ്യ ബോധം, നിസ്വവര്‍ഗ്ുത്തോടുള്ള അനുഭാവം, രചനാരിതിയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്ന്‌ വയെല്ലാം മലയാളകഥയുടെ അനുക്രമമായ വായനയിരു ഏരപ്പെടുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്നതുമാണ്‌. ഏന്നാല്‍ കഥാരചനയിലേര്‍പ്പെടുന്ന വൃക്തിമനസ്സിന്റെ അബോ ധരുലങ്ങള്‍ കൂടി ഇവിടെ വിശദികരിക്കേണ്ടതുണ്ട്‌. സാഹിത്യരചന ഒരു അഹംബുദ്ധി യില്‍ (ടവിറ് ബേ നിന്ന്‌ ഉണ്ടാകുന്നതാണെനന ചിന്ത ആധുനിക സാഹിത്യവിമര്‍ശനം മുന്നോട്ടു വെച്ചിട്ടുണ്ട. ഈ ആശയത്തിന്റെ വിശദമായ ചര്‍ച്ച ഇവിടെ പ്രസക്തമല്ല. സമൂ ഹത്തോട തങ്ങള്‍ക്ക്‌ ചിലതു പറയാനുണ്ടെന്നും അതു പറയാനുള്ള മാര്‍ഗ്ഗവും രീതിയും തങ്ങള്‍ തന്നെ ആവിഷകരിക്കുമെന്നും ഇവര്‍ നിശ്ചയിച്ചു. സൌന്ദര്യ വൈരുപ്യങ്ങളെ കുറിച്ചും നന്മതിനുകളെകുറിച്ചും നവോത്ഥാന കഥാകാരനുള്ള കാഴ്ചപ്പാട അവരുടെ ചേനകളില്‍ നിീറഞ്ഞുനതക്കുന്നു. 4. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെയും നാഗരികതയുടെ കട ന്നുവരവുകാരണമുള്ള ബന്ധവിഛേദത്തേയും ഏറ്റവും ഗരവമായി കണ്ട ആദ്യ കലാ കാരന്‍ നവോത്ഥാനകാല ചെറുക്ഷഥാകൃത്താണ്‌. പ്രകൃത്യോട ഇണങ്ങി ജീവിച്ചു ശീലിച്ച 107 രരാവിഡഗോത്രസംസ്്‌കാരം ക്രമേണ അതില്‍ നിന്ന്‌ അകന്നുപോയതും, ബ്രാഹ്മണരുടെ കുടിയേറ്റം, ഫലഭൂയിഷഠതയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ തരംതിരിക്കല്‍, കാടു കള്‍ വെട്ടിതെളിയിച്ച്‌ നാണൂവിളകള്‍ കൃഷിചെയ്യര തുടങ്ങി പരിസ്ഥിതിയിരു ആഘാ തമേല്പിച്ച്‌ ലാഭേച്ഛകള്‍ ഇവരുടെ രചനയില്‍ കടന്നുവന്നു. (പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാലേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ എന്ന്‌ അവര്‍ വിശ്ധസിച്ചു. മാന്‍പേട യും, മയിലും, കുയിലും നിറഞ്ഞുനിനിരുന്ന മലയാളസാഹിതൃത്തില്‍ മറ്റു ജീവജാല ങ്ങളും കടന്നുവരാന്‍ തുടങ്ങി. “കരിമ്പടപ്പുഴു, പാമ്പ്‌, മരംകൊത്തി, വാവല്‍, കൂമന്‍, കുരങ്ങന്‍ എന്നിങ്ങനെയുള്ള ജീവികളെ നോക്കികൊണ്ട എ(്രയോനേരം നിന്നിട്ടൂണ്ട. സുരതക്കാരനായ കുറുക്കന്റെ മുഖത്തെ സ്ഥായിയായ (ശ്രൃംഗാര രസവും, കാഴ്ചബംഗ്ലാ വിലെ ഹിമാലയന്‍ കരടിയുടെ നിലകപ്പൊറുതിയില്ലായ്മയും ഇന്നും എന്നെ ആകർഷി ക്കുന്നു.” ഇത്‌ ഉറൂബിന്റെ മാത്രം വീക്ഷണമല്ല. ജന്തുജീവജാലങ്ങളെയും സസ്ധ്യലതാ ദികള്ളേയുമെല്ലാം ഭൂമിയുടെ അവകാശികളായി കാണുന്നവരായിരുന്നു ഇവര്‍. 3.4.2, നാഗരികമൂല്യങ്ങളുടെ കടന്നുവരവ, കാര്‍ഷികസംസകാരത്തെ എങ്ങനെ പ്രതി കൂലമായി ബാധിച്ചു എന്നും, അത്‌ കുടുംബബന്ധങ്ങളെ എപ്രകാരം ശ്ഥ്ലമാക്കുന്നു വെന്നും തങ്ങളുടെ കഥകളിലൂടെ ഈ എഴുത്തുകാര്‍ വിശദികരിച്ചു. “(ഗാമവിശുദ്ധി” എന്ന ഒരു സങ്കല്പം ഇവര്‍ കാത്തുസൂക്ഷിച്ചു. നഗരം ലാഭേച്ഛയുള്ള മുതലാളിത്തമൂല്യ ങ്ങളെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന് ഈ കഥാകൃത്തുക്കളില്‍ മിക്കവരും ധരി ച്ചുവെച്ചിരുന്നു. ശാസ്രതസാങ്കേതിക രംഗത്തുണ്ടാകുന്ന പുരോഗതി അംഗീകരിച്ചുകൊ ണ്ടുതന്നെ അതില്‍ മാനവനനയുടെ കുറഞ്ഞുവരവില്‍ ആശങ്കപ്പെടുന്നവരായിരുന്നു ഇവര്‍, സാമൂഹൃപുരോഗതിയില്‍ മനുഷ്യനോടൊപ്പം പങ്കാളിയാവുന്ന ജന്തുജിവജാല ങ്ങളോടുള്ള സ്‌നേഹം ഉദാരമാനവികതാബോധത്തില്‍നിന്‌ ഉയര്‍ന്നുവന്നതാണ്‌. കാര്‍ഷി 106 കവൃത്തിയില്‍ മനുഷ്യന്റെ സഹചാരികളായ ഉഴവുമൃഗങ്ങള്‍, രക്ഷാബോധത്തിരല്‍ കാവല്‍ക്കാരായി നിലകൊള്ളുന്ന വളര്‍ത്തുമൃഗങ്ങള്‍, മുതലായവജെല്ലാം ഗോത്രകഥാ കഥന പാരമ്പരൃത്തില്‍ നിന്ന്‌ നവോത്ഥാനകഥയിലേക്കു കടന്നു വന നയയുടെ മുര്രക ളാണ്‌. മറ്റുപല മൃഗങ്ങളും, പക്ഷികളും വൃക്ഷലതാദികളും മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങളുടെ ബിംബകല്‍പനകളായി കഥയില്‍ പ്രതൃക്ഷപ്പെടുന്നു. ജലം, (പ്രാണവായു മുതലായ മനുഷ്യ ജീവന്റെ നിലനില്പിനത്യാവശൃമായ പ്രകൃ തിവിഭവങ്ങള്‍ നവോത്ഥാനകാല ചെറുകഥാകൃത്തുക്കളുടെ കഥകളിര സജീവസാന്തി ദ്ധൃമായി! നിലകൊള്ളുന്നു. 2.5. നുവോത്ഥാനകാലകഥ -- വൃത്ൃസ്തവീക്ഷണം കേവലം പ്രതിഷേധപ്രിയന്മാരും, ന്‌ഷേധികളുമായിരുന്നു ഈ കലാകാരന൯മാര്‍ എന്ന്‌ ചില നിരൂപകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ദാരിദ്ദൃത്തിന്റെ വക്താക്കളായി ഇവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. മനസ്സിന്റെ കഥകളാണ്‌ മഹത്ചമുള്ളവ എന്നും, വിശപ്പിന്റേയും വയറിന്റേയും കഥകശ രണ്ടാം സ്ഥാനത്തേ പരിഗണീക്കാനാവു എന്നും സൌന്ദരൃപക്ഷ പാതികളായ നിരൂപകന്മാര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ഇവരില്‍ കാണുന്ന യുക്തിസഹമായ ചിന്തയും, ശാസ്ര്രീയബോധവും പാശ്ചാതൃസമ്പര്‍ക്കത്തില്‍ നിന്നും പിറവികൊണ്ട താകയാൽ കൊളോണിയല്‍ മുല്ൃയബോധമാണ്‌ നവോത്ഥാനകാല ചെറുകഥാകൃത്തു ക്കള്‍ മുന്നോട്ടുവെച്ചുല്‍്‌ എന കുറ്റപ്പെടുത്തിയവരുമുണ്ട. ചെറുപ്പക്കാരായ എഴുത്തുകാര്‍ക്ക്‌ മിനക്കെട്ടിരുസ്‌ ദ്ര്‍ഘനോവലുകളെഴുതാന്‍ സാവകാശമുണ്ടായിരുന്നില്ലെന്നും നോവ ലെഴുതാന്‍ അവശ്യംവേണ്ട സിദ്ധി അവര്‍ അന്ന്‌ ആര്‍ജ്ജിച്ചിരുന്നില്ലെന്നും, അവയെ ഖണ്ഡനവിമര്‍ശനരിത്യാ വിലയിരുത്തിയവരുമുണ്ട്‌. അന്ധമായ പ്രതിഷേധമോ, നിഷേധത്താനുവേണ്ട്യുള്ള ന്ഷേധമോ ഈ കഥാ 109 കാരന്‍മാരുടെ സ്വഭാവമായിരുന്നില്ലെന്ന്‌ സൂക്ഷമപഠനത്തിരുനിന്നും മനസ്സിലാക്കാം. ദാരിദ്രം വരുന്നതെന്തുകൊണ്ടെ എന്ന അനേഷണം സത്യങ്ങളെ കണ്ടെത്താനുള്ള ശ്രമ മാകയാൽ അതു ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്നതാണ്‌. അവര്‍ ഉന്നയിക്കുന്ന വിമരശനങ്ങളെ മാറ്റിനിരത്തോമെങ്കിലും കലയില്‍ സത്ൃസൌന്ദര്യങ്ങളുടെ ചേരുവയെ കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ അഭിപ്രായങ്ങള്‍ സാഹിത്യ വിദ്യാര്‍ത്ഥിയുടെ പരിഗ ണന അര്‍ഹിക്കുന്നു." സൌഈന്രൃത്തേക്കാള്‍ സത്ൃത്തിന്‌ പ്രാധാന്യം കൊടുക്കേണ്ടിവ രുന്ന സന്ദര്‍ഭങ്ങളെ മാരാര്‍ വിസ്മരിക്കുന്നുമില്ല. കലാസൌന്ദര്യത്തേക്കാള്‍ സത്ൃര്രകാ ശനത്തിനാണ്‌ തങ്ങള്‍ രചനനടത്തിയത്‌ എന്ന്‌ ഈ എഴുത്തുകാരെല്ലാം വ്യക്തമാക്കി യിട്ടുമുണ്ട. നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കളുടെ ശാസ്ത്രത്തോടുള്ള മനോഭാവം എത്ര ത്തോളം ആശാസുൃമായിരുന്നു എന്ന്‌ തീര്‍പ്പു കലപിക്കാന്‍ പ്രയാസമുണ്ട്‌. ശാസ്ര്തം രക്ഷകനോ ശിക്ഷകനോ എന്ന കാരൃത്തില്‍ ഇവര ഏകാഭിപ,്രായക്കാരുമായിരുന്നില്ല. വിചാരമേഖലയില്‍ സഞ്ചരിക്കുന്ന ശാസ്രതവും, വികാരമണ്ഡലത്തില്‍ വര്‍ത്തിക്കുന്ന കലാബോധവും നേര്‍ക്കുനേര്‍ വര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ശാസ്യതവി രോധികളാകാറുമുണ്ടെ. ഏന്നാല്‍ മാനവനയ്മയിലൂന്നിയുള്ള ശാസ്ര്രബോധം തികച്ചും വെച്ചുപുലര്‍ത്തിയവരാണ്‌ ഈ കലാകാരയാര. പാശ്ചാത്യരുടെ, ലോകവീക്ഷണവും മൂല്യ ബോധവും, മനുഷ്യനെ മനസ്സ്ലാക്കുന്ന രീതിയും, കോളനി രാജ്യങ്ങളിലെ ജനങ്ങളോ ടുള്ള മനോഭാവവും ഭാരതീയകാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ നിന്ദ്യവും നീചവു മായിരുന്നു. സമകാല പരിതസ്ഥിതികള്‍ ഭാരതീയ വീക്ഷണത്തെ സാധുകരിക്കുന്നതു മാണ്‌. ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുകൊണ്ട പാശ്ചാത്യാധി നിവേശത്തെ എതിര്‍ത്തുനിന്ന ഈ എഴുത്തുകാര്‍ കാലത്തോട സത്യസന്ധമായി പ്രതി കരിച്ചു. കാലാതീതമായ പില സത്യങ്ങള്‍ പറയാ൯ ബാദ്ധ്ൃതപ്പെട്ടവനാകയാര പാശ്ചാത്യ 10 മാനവിക മൂല്യങ്ങളെ അവര്‍ ഉള്‍ക്കൊള്ളുകയും (പചരിപ്പിക്കുകയും ചെയ്തു. നവോ ത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ സാവകാശമില്ലാത്തവരും ക്ഷമാശീലം കുറഞ്ഞവ രുമായിരുന്നു എന്ന വിമര്‍ശനം നിലനില്ക്കത്തക്കുതല്ല. വാക്കുകളില്‍ മിതത്വം പാലിച്ച, വൃംഗൃപരാമര്‍ശങ്ങള്‍ക്ക്‌ പ്രാധാസ്യം നലകിയ മിക്ക നവോത്ഥാന ചെറുകഥകളും ക്ഷമയും സാവകാശവും ഉള്ള ഒരു എഴുത്തുകാരനില്‍ നിന്നു മാതം പിറവികൊള്ളുന്ന താണ്‌. കാരൂര്‍ നീലകണ്ഠപിള്ള ഒഴികെ ഉള്ള മിക്ക കഥാകാരന്മാരും നല്ല നോവലിസ്റ്റു കളുമായിരുന്നു. നവോത്ഥാനകാലചെറുകഥയെകുറിച്ചും, എഴുത്തുകാരെകുറിച്ചും ഉയരന്നുവന പൊതുവിമര്‍ശനങ്ങള്‍ ജന്ന പ്രസക്തമല്ല. എന്നാല്‍ ആ കാലഘട്ടത്തിലെ വിമര്‍ശകലോകത്തിന്‌ കാണാന്‍ കഴിയാതെ പോയ ചില സ്മൂനതകള്‍ ആധുനികവിമര്‍ശ കര്‍ (്രദ്ധയില്‍കൊണ്ടുവരുന്നുണ്ട്‌. 3.6. പുരോഗമന സാഹിത്യ പ്രസ്ഥാനവും നവോത്ഥാനേകാലേകഥയും നവോത്ഥാനകാലചെറുകഥാകാരന്‍ ആത്മവിശ്വാസം നലകിയ ഭാതികവും. ബൌഈദ്ധികവുമായ സാഹചര്യങ്ങളെയും അതിനനുകുലമായും പ്രതികൂലമായും ഉയര്‍ന്നു വന്ന സംവാദവിവാദങ്ങളെയും വിലയിരുത്തേണ്ടതുണ്ട്‌. പുരോഗമനസാഹിത്യ,്പരസ്ഥാനത്തിന്റെ സാന്നിദ്ധ്യമാണ്‌ നവോത്ഥാനകാല ചെറു കഥാകൃത്തുക്കളുടെ ദാര്‍ശനികചിന്തകള്‍ക്കും മാനവികതാബോധത്തിനും വ്ൃക്തത നല്കിയത്‌. ഇതിനായി പുരോഗമന സാഹിതയ പ്രസ്ഥാനത്തിന്റെ ഒരു ലഫുചര്രതവും, അതില്‍ നവോത്ഥാനകാല കഥാകാരന്മാര്‍ക്കുണ്ടായിരുന്ന പങ്കാളിത്തത്തെ കുറിച്ചുള്ള ലഘുവിവരണവഡും ഇവിടെ ആവശ്യമാണ്‌. 4935ലെ പാരീസ്‌ സമ്മേളനത്തിന്റെ തുടര്‍ച്ച യായി അതേവര്‍ഷം അലഹബാദില്‍ വെച്ച്‌ ചേര്‍ന്ന എഴുത്തുകാരുടെ സമ്മേളനം ഇന്ത്യ യിലെ പുരോഗമന സാഹിതൃസംഘടനയ്ക്ക്‌ രൂപം നലകി. തുടര്‍ന്‌ കൂടുതല്‍ വിപുല ili മായ ഒരു സമ്മേളനം 196 ല്‍ ലക്നോവില്‍ സംഘടിപ്പിച്ച്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികവും രചനാസംബന്ധവുമായ നിലപാടുകള്‍ ആവിഷക രിച്ചു. ഈ സമ്മേളനത്തിന്റെ തീരുമാന്പര്രകാരമാണ്‌ 1937 ഏപ്രില്‍മാസത്തില്‍ തൃശൂ രില്‍ ചേര്‍ന്ന എഴുത്തുകാരുടെയും രാഷ്രീയ പ്രവര്‍ത്തകരുടെയും യോഗം കേരളത്തില്‍ ജീവല്‍ സാഹിതൃസംഘത്തിന്‌ രൂപം നല്‍കിയത്‌. ജീവല്‍ സാഹ്ത്ൃസംഘത്തിന്റെ രണ്ടാ മത്തെ സമ്മേളനം 1938 ൪ തൃശൂരില്‍ വെച്ച്‌ നടന്നു. സംഘടനയുടെ പ്രവര്‍ത്തനരീതി യില്‍ വലിയമാറ്റുങ്ങള്‍ വരുത്തിയ ഈ സമ്മേളനം കേരളീയ ജിവിതത്തിന്റെ സവിശേഷ മായ പ്രശ്നങ്ങളിലേക്ക എഴുത്തുകാരന്റെയും കലാകാരന്റെയും (ശദ്ധ ക്ഷണിച്ചു. കോണ്‍ഗ്രസ്സ്‌ സോഷ്ലിയ്ക്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാരും പ്രവര്‍ത്തകരുമാണ്‌ ജീവല്‍സാഹിത്ൃയസംഘടനയുടെ പരിശ്രമങ്ങള്‍ക്ക്‌ നേതൃത്ധം നല്കിയിരുന്നത്‌. കേസരി ബാലകൃഷ്ണപിള്ളയെ പോലുള്ള സാഹിത്യ വിമര്‍ശകരുടെ സജീവമായപിന്മുണയും പ്രോത്സാഹനവും ഈ സംരംഭങ്ങള്‍ക്കുണ്ടായിരുന്നു. ജീവരാസോഹിത്യപ്രസ്ഥാനം കേര ത്തില്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ പ്രസ്തുത സംഘടനയുടെ ചിന്താഗതി കള്‍ക്കനുകൂലമായ സാഹചര്യം കേരളത്തില്‍ വളര്‍ത്തികൊണ്ടു വരുന്നതില്‍ കേസരി, ന്ധദേശാഭിമാനി, എം.പി. പോള്‍ എന്നിവര്‍ നലകിയ സംഭാവന നിസതുലമായിരുന്നു. കൂടുതല്‍ വിശാലമായ ഒരു വീക്ഷണവും (പ്രവര്‍ത്തനമേഖലയും സംഘടനയ്ക്കുണ്ടാ കണമെന്ന ബോധത്തില്‍ നിന്നാണ്‌ 1944 ജനുവരിയില്‍ ഷൊര്‍ണ്ണൂരില്‍ വെച്ച്‌ ചേര്‍ന സമ്മേളനത്തില്‍വെച്ച്‌ ജീവല്‍സാഹിത്ൃ(്രസ്ഥാനം പുരോഗമന സാഹിത പ്രസ്ഥാന മായി മാറിയത്‌. ജീവല്‍ സാഹിത്യം എന്ന പേര്‍ അതിന്റെ ജിവന്‍ പുരോഗമനമാണെന്ന്‌ സ്വയം വെളിപ്പെടുത്താന്‍ പര്യാപ്തമല്ല എന്ന അഭിപ്രായത്തില്‍ നിന്നാണ്‌ സംഘടനയ്ക്ക്‌ ഒരു പുനര്‍നാമകരണം ആവശ്ൃമായിവന്നത്‌. പുരോഗമന സാഹിത്യപ്രസ്ഥാന ചരി തരത്തില്‍ മാതമല്ല, മലയാളഭാഷാസാഹിതൃത്തിന്റെ ചര്ര്തത്തില്‍ തന്നെ 1945 മെയ്‌ 312 മാസത്തില്‍ കോട്ടയത്തു വെച്ചു ചേര്‍ന്ന രണ്ടാം സമ്മേളനം നിര്‍ണ്ണായകമായിരുന്നു. മനുഷ്ൃചരിരതത്തെ പുതുക്കിപണിയാന്‍ ശ്രമിക്കുമ്പോഴാണ്‌ മഹത്തായ സാഹിത്യം പിറവി കൊള്ളുന്നത്‌ എന്‌ മലയാളത്തിലെ എഴുത്തുകാരെ ഈ സമ്മേളനം ഓര്‍മ്മി പ്പിച്ചു. 3.6.1. പുരോഗമന സാഹിത്ൃപ്രസ്ഥാനത്തിന്റെ താത്ധികനിലപാടുകള്‍ ഇ.എം.എസ്‌. കെ. ദാമോദരന്‍, സി. അച്ചുതമേനോന്‍, എം.എസ്‌. ദേവദാസ്‌ തുടങ്ങിയവര വിവിധ സന്ദര്‍ഭങ്ങളിലായി ലേഖനങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട. ഇതുപോലെ തനനെ പ്രസ ക്തമാണ്‌ പുരോഗമന സാഹിത്ൃ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ശ്രീ. എം. പി. പോശ്‌ നടത്തിയ പ്രസംഗങ്ങള്‍. ഷൊര്‍ണ്ണൂര്‍ (1944) തൃശൂര്‍ (1948) കൊല്ലം (1949) പുരോഗമന സാഹ്തൃസംഘടനാസമ്മേളനങ്ങളില്‍ പോള്‍ നടത്തിയ അദ്ധൃക്ഷപ്രസം ഗങ്ങളും, 3945 ലെ കോട്ടയം സമ്മേളനത്തിലെ സ്ധാഗതപ്രസംഗവും യഥാക്രമം പുരോ ഗമനസാഹിത്യം' സാഹിതൃപുരോഗര്‌ “രൂപഭ്ദ്രത' “മലയാള സാഹിതൃത്തിന്റെ കുറ വുകള്‍' എന്നി ശീര്‍ഷകങ്ങളില്‍ “സാഹിത്ൃയവിചാരം', 'ഗദൃഗതി' എന്നി കൃതികളില്‍ കാണാം. ആ കാലഘട്ടത്തിലെ രചനാ സങ്കല്പവും ആന്ധാദനബോധധവും വൃക്തമാ ക്ഴുന്നവയായിരുന്നു ആ പ്രസംഗങ്ങള്‍. കോട്ടയം സമ്മേളനത്തില്‍ വെച്ചു്‌ ചങ്ങമ്പുഴ, ജി. ശങ്കരകുറുപ്പ്‌ എന്നിവര്‍ നടത്തിയ പ്രസംഗങ്ങള്‍ എഴുത്തുകാരന്റെ മനുഷ്യപക്ഷപാതം എടുത്തുപറയുന്നവയായിരുന്നു. ആന്തരമായ ഒരു പ്രേരണയാല്‍ സത്യത്തെ അന്വേഷിച്ചു പോയിരിക്കുന്ന ഒരു കവി എപ്പോഴും സാമാനൃജനങ്ങളില്‍ നിന്ന്‌ ഏറെകുറെ അകലത്താണ്‌ ന്ലകൊള്ളു സനത്‌ എന്നും സാമാസൃജനങ്ങളില്‍നിന്ന്‌, വേണമെന്നുള്ളവര്‍ വിദ്യാഭ്യാസവും സംസ്കാ രവും സമ്പാദിച്ച അദ്ദേഹത്തന്റെ അടുക്കലേക്ക്‌ അങ്ങോട്ട ചെല്ലുകയത്രെ ചെയ്യുന്നത്‌ എന്നുമുള്ള അഭിപ്രായം അരങ്ങുവാഴുന്ന കാലഘട്ടത്തിലാണ്‌, മനുഷ്യരാശി കലാകാ 314 രനെത്തേടി അങ്ങോട്ടു ചെല്ലുകയല്ല കലാകാരന്‍ പ്രകടനവുമായി സ്വയം മനുഷ്യരാശി യുടെ കൂടെ വരികയാണ്‌ ചെയ്യുന്നതെന്ന്‌ ചങ്ങമ്പുഴ സൂചിപ്പിച്ചത്‌. ദന്തഗോപുരങ്ങ ളില്‍നിന്ന്‌ കലയും കലാകാരനും ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിവരണമെന്ന ആശയം ആദ്യം ഉള്‍ക്കൊണ്ടത്‌ ചെറുകഥാകൃത്താണ്‌. മുന്നു ഘട്ടങ്ങളിലായി നടന്ന സമ്മേളന ത്തില്‍ പ്രഥ്മയോഗത്തില്‍ മുണ്ടശ്ശേരിയും രണ്ടാമത്തേതില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയും തൃതീയ യോഗത്തില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുമാണ്‌ അദ്ധൃക്ഷത വഹിച്ച്‌ സംസാരി ചത്‌. ഈ മൂന്നു പ്രസംഗങ്ങളും പുരോഗമന സാഹിത്യ (പസ്ഥാനത്തിന്റെ സവിശേഷ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്തു. മലയാള നവോത്ഥാന ക്ഥാകാരന്മാരില്‍ മിക്കപേരും പുരോഗ്മനസാഹിത്യ (,പസ്ഥാ നത്തിന്റെ ആശയഗതികളാല്‍ സ്വാധിനിക്കപ്പെടുവരായിരുന്നു. തകഴി ശിവശങ്കരപിള്ള എല്ലാ സമ്മേളനത്തിലും പങ്കെടുക്കുകയും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കേശവദേവും, പൊന൯കുന്നം വര്‍ക്കിയും സംഘടനയുടെ സംസ്ഥാന സ്രെകട്ടറി എന്ന ന്ലയില്‍ പ്രവര്‍ത്തിച്ചുവന്നു. കോട്ടയം സമ്മേളനത്തിന്റെ മുഖൃയസംഘാടകരില്‍ ഒരാള്‍ കാരൂര്‍ നീലകണ്ഠപിള്ള ആയിരുന്നു. പുരോഗമന സാഹിത്യ സംഘടനയുടെ ആശയ പ്രചരണത്തില്‍ ലളിതാംബിക അന്തര്‍ജ്ജനം പങ്കാളിയായി. ഉറൂബും, പൊറ്റക്കാടും മല ബാവ്ലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ഗദ്യസാഹിത്ൃ ത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന രൂപത്തില്‍: വിമര്‍ശനദയത്യം നിര്‍വഹിച്ചിരുന്ന കേസര്‍! ബാലകൃഷണപിള്ള സംഘടനാ ചട്ുകൂട്ട്‌നകത്ത്‌ ഒതുങ്ങിനിന്നിരുന്നില്ലെങ്ക്‌ിലും പുരോ ഗമനസാഹിത്ൃത്തിന്റെ ഈര്‍ജ്ജ ്രോതസ്സായിരുന്നു. എം.പി. പോള്‍, മുണ്ടശ്ശേരി, കുറ്റി പ്പുഴ എന്ന്‌ വിമരശകന്മാര്‍ സംഘടനയുടെ സജീവനേതാക്കളും വക്താക്കളുമായിരുന്നു. കേവല മാനവികതയില്‍നിന്ന്‌ നിസ്വവര്‍ഗത്തിനുവേണ്ടി ന്ലകൊള്ളുന്ന വര്‍ഗ്നാ ധിഷ്ഠിത മാനവികതാബോധത്തിലേക്ക്‌ കഥാകാരനെ നയിച്ചുരു പുരോഗമന സാഹി 314 ത്ൃപ,പസ്ഥാനമാണ്‌. കലയിലെ പ്രചരണാംശം സാമുഹ്യാംഗികാരം നേടിയതും ഇക്കാല ത്താണ്‌. 2.6.2, ഭാഷാസാഹിത്യ വളര്‍ച്ചയില്‍ സാഹിതൃസമരങ്ങള്‍ പ്രധാനപ്പെട്ട ഒരു പം നിര്‍വഹിച്ചിട്ടുണ്ട.” കല്യാണസൌഈഗന്ധികവാദം, വിതീയാക്ഷര പ്രാസവാദം തുടങ്ങിയ സംവാദങ്ങള്‍ ആരോഗ്യകരമായ സാഹിത്യവളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കി. പുരോഗമന സാഹിത്ൃ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കിടയില്‍ ഇടക്കാലത്ത്‌ ഉയര്‍ന്നുവന്ന “രൂപഭ്യദ താവാദം' കഥാസാഹിതൃത്തിന്റെ രൂപ-ഭാവങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. ഭാവം എത്ര ശ്രേഷഠമായിരുന്നാലും ഏതൊരു സാഹിതൃരൂപവും അതിന്യേതായ രൂപപരമായ ബാദ്ധൃത നീറവേറ്റണമെന്ന്‌ മുണ്ടശ്ശേരിയെ പോലുള്ള വിമര്‍ശകന്മാര്‍ വാദിച്ചു. രൂപനി ഷ്കര്‍ഷയില്‍ ഇതിവൃത്തവും അതിലെ മാനവികചിന്തയും നഷ്ടപ്പെട്ടുകൂടാ ഏന്നതാ യിരുന്നു ഇ.എം.എസിനെ പോലുള്ള മറുപക്ഷക്കാരുടെ വാദം. സ്വമതം സമര്‍ത്ഥിക്കാ നുള്ള വൃശ്രതയില്‍ എഴുതപ്പെട്ട പില ലേഖനങ്ങള്‍ വൃഥാസ്ഥൂലമായിരുന്നുവെങ്കിലും, മറ്റുപില ലേഖനങ്ങള്‍ കഥാകകാരന്മാര്‍ക്കു സാഹ്തൃരൂപത്തോടുള്ള ബാദ്ധൃതയെകൂടി ഓര്‍മ്മിപ്പിച്ചു. പുരോഗമന സാഹിത്യ സംഘടനയുടെ വളരച്ചയിരു ഇത്തരം പര്‍ച്ചുകശ തടസ്സം സൃഷ്്ടിച്ചുവെങ്കിലും കഥാസാഹിതൃത്തിന്‌ രൂപപരമായും ഭാവപരമായും ദിശാ ബോധം നല്കുന്നതില്‍ സഹായകമായി. 3.6.3, പുരോഗമനസാഹിതൃസംഘടന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു ശൂഡത്ര്ത്രമാ ണെന വിശ്വസിച്ചവരുണ്ടായിരുന്നു. മനുഷ്യന്റെ സാംസ്കാരകബോധത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന മാധൃമങ്ങളിലൊന്നായ സാഹിത്യം, കമ്മ്യൂണിസ്റ്റ്‌ ആശയഗതിയുടെയും അതിന്റെ വര്‍ഗ്ഗ ബഹുജന്പപസ്ഥാനങ്ങളുടെയും പ്രച്രണോപാ ധിയായി മാറുന്നു എന്ന്‌ ഇവര്‍ കരുതി. കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ നയങ്ങള്‍ക്കുനുസൃത മായി എഴുത്തുകാരന്റെ വീക്ഷണവും രൂപപ്പെടണമെന്ന വാശി പിലപ്പോ്കിലും പുരോ iis ഗമന സാഹിത്യ സംഘടന കൈകൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന മിക്കവാദങ്ങളും ഉപരിപ്പവമായിരുന്നുവെങ്ക്‌ലും എം.ആര്‍. നായര്‍ (സഞ്ജയന്‍ 1903-1943), കുടികൃഷ്ണമാരാര്‍ (90-1973) എന്നിവരുടെ വിമര്‍ശനങ്ങള്‍ തികച്ചും ശ്രദ്ധേ യമായിരുന്നു. കലാകാരനെ നിയമനിബന്ധനകളുടെ ചങ്ങലകെട്ടുകളില്‍ അകപ്പെടുത്തു ന്നതിലായിരുന്നു സഞ്ജയന്‍ അമര്‍ഷം. (പചാരവേല സാഹിത്യകാരന്റെ ചുമതലയ ല്ലെന്നും കല അതിന്‌ അതീതമായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹാസ്യ്ോ പസ്യാസങ്ങളിലൂടേയും, നര്‍മ്മ കവിതകളിലൂടെയും സാമുഹ്യ വിമര്‍ശനം നടത്തി സാഹിത്യ്രവരത്തേനത്തെ മാനവപുരോഗതിക്ക്‌ ഉതകുന്നതാക്കി മാറ്റിയ സഞ്ജയന്‍ സംഘടന എന്ന രുപത്തിനോടാണ്‌ പൊരുതി നിനത്‌. പുരോഗമന സാഹിത്യ സംഘ ടന സജീവമാകുന്നതിന്‌ മുമ്പ സഞ്ജയന്‍ നിര്യാതനായി. കുട്ടികൃഷണമാരാരുടെ വാദ ങ്ങള്‍ സ്വാഭാവികമായും സയുക്തികമായിരുന്നു. സഞ്ജയന്റെയും മാരാരുടെയും വാദ ഗതികള്‍ പ്രധാനമായും നിരവധി ഉപസ്യാസങ്ങളിലായി പുറത്തുവന്നു. പുരോഗമന സാഹിത്യ (പസ്ഥാനത്തോടുള്ള എതിര്‍പ്പ്‌ കൂടിവരുന്തോറും മാരാരുടെ സാമൂഹ്ൃയവിക്ഷണം കൂടുതല്‍ വിശാലമാകുന്നതായി കാണാന്‍ കഴിയും. “താന്‍ ബോധപൂര്‍വവും, ഉദ്ദേശപൂര്‍വവുമായ സാഹിത്യ പരിശ്രമം തുടങ്ങിയത്‌, 1937 കാലത്ത്‌: കേരളത്തില്‍ ഒരു ജീവല്‍ സാഹീ്ത പ്രസ്ഥാനം പിറന്ന്‌ പടയ്ക്കുപുറപ്പെ 50) മുതലാണെന്ന്‌ പ്രസ്താവിച്ചിട്ടുള്ള മാരാര്‍ “അവരെ എതിര്‍ക്കുഡാനുള്ള സന്നാഹം കൂട്ടലിലാണ്‌ തനിക്ക്‌ സാഹിത്യപരമായ പല അപൂര്‍വ ദര്‍ശനങ്ങളും കൈവന്തിടടുള്ളത്‌” എന്നും സമ്മതിച്ചിട്ടുണ്ട.” നിഷേധസ്ധാധീനത്തിന്റെ ഫലമായിട്ടാണെങ്കിലും മാരാരെ പോലുള്ള സാഹിത്യ വിമരശേകന്‍മാരുടെപോലും വിക്ഷണഗതിയെ മാനവികതാചിന്ത യിലേക്ക്‌ നയിക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനായി. 3.6.4. കേരളീയ പശ്ചാത്തലത്തിരു ഫ്യൂമനിസത്തെ കുറിച്ചുള്ള ഏതൊരു ചിന്തയും എം. 316 ഗോവിന്ദനെ പരാമര്‍ശിക്കാതെ പൂരണ്ണമാകില്ല. മനുഷ്യനിഷേധങ്ങളായ പാണ്ഡിത്യ,്പക ടനങ്ങളെയും, നിലനിന്നുപോന്ന യാഥാസ്ഥിതിക സിദ്ധാതങ്ങളെയും എതിര്‍ക്കാനുള്ള ഒരു പ്രതിര്രവണത ഏന്ന നിലക്കാണ്‌ ഹ്യൂമനിസ്റ്റ ചിന്താധാരകളെ എം. ഗോവിന്ദന്‍ കേരളത്തിന്‌ പരിചയപ്പെടുത്തുന്നത്‌. ലോകത്തു പിറവികൊണ്ട ഒരു സിദ്ധാന്തത്തിനും മനുഷ്യനെ വിസ്മരിച്ച്‌ നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യനെന്നത്‌ അമൂര്‍ത്തഗുണ ങ്ങളുടെ ആശരുപമല്ലെന്നും, മുരത്തരുപങ്ങള്‍ പ്രകാശിപ്പിക്കുന്ന വൃക്തിസത്തയാണെന്നും ഒരു ഹ്ൂമനിസ്റ്റ്‌ കരുതണം. നിരന്തരോപയോഗകത്താലും നിക്ഷിപ്തതാല്‍പര്യങ്ങളാലും അരത്ഥവൈകല്യം സംഭവിച്ച ഹ്യൂമനിസ്റ്റ്‌ ആശയഗതികളെ കാലോചിതമായി പരിഷക രിച്ച്‌ സമൂഹത്തിലെത്തിക്കലാണ്‌ ഏതൊരു പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യം. വൈദിക പാരമ്പര്യത്തില്‍ നിന്നും അനാചാരങ്ങളില്‍ നീന്നും അന്ധവിശ്ചാസങ്ങളില്‍ നിന്നും കേര ത്തെ പുതിയ ജീവിതത്തിലേക്ക്‌ നയിച്ചു നവോത്ഥാന നായകന്‍മാരില്‍നിന്നും കാലാനു സ്മൃതമായി കേരളത്തിന മുന്നോട്ടുപോകാന്‍ കഴിയണം. പുരോഗമനസാഹിതു പ്രസ്ഥാനം ഉയര്‍ത്തിയ “സാഹിത്യകാരന്‍ ഏതു ചേരിയില്‍”? എന്ന ചോദ്യം സ്വാഭാവികമായും ഉത്ത രമായി പ്രതീക്ഷിച്ചത്‌ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചേരിയില്‍ എന്നാണ്‌. എന്നാല്‍ ദര്‍ശനങ്ങളും പ്രതൃശാസ്ര്രങ്ങളും മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സ്ൃൃഷ്ടിക്കുക യാണ്‌ ചെയ്യുന്നത്‌ എന്നും, ഇതില്‍ പിന്‍തുള്ളപ്പെടുന്നല്‍്‌ മുതലാളിയോ ഇടത്തരക്കാരനോ തൊഴിലാളിയോ ഒന്നുമല്ല മനുഷ്യനാണ്‌ എന്നും ഏം. ഗോവിന്ദനെ പോലുള്ള കേവല ഹ്യൂമനിസ്റ്റുകള്‍ കരുതി. എം.എന്‍. റോയ്‌ ആവിഷ്കരിച്ച റാഡിക്കരു ഫ്യൂമനിസം' എന്ന ആശയഗതിയാണ്‌ എം. ഗോവിന്ദന്റെ ദര്‍ശനത്തെ സ്വാധിനിച്ചിരുന്നത്‌. മനുഷ്യനെ കേവ ലനായി കാണുകയും അവന്റെ പ്രശ്നങ്ങളെ മറ്റ സാമൂഹയ പ്രശ്നങ്ങളില്‍ നിന്ന്‌ വേറിട കാണുകയും ചെയ്യുന്ന ഈ ചിന്താഗതി പല വിവാദങ്ങള്‍ക്കും ഇടനലകി. സുക്ഷമാര്‍ത്ഥ ത്തില്‍ മനുഷ്യനെ മുന്‍നിര്‍ത്തിയുള്ള വീക്ഷണഗതിയാകയാല്‍ ഇത്‌ പിന്നീട മുഖ്യധാര 317 യില്‍ ഒരു കൈവഴി എന്നനിലയിലേക്ക്‌ ചുരുങ്ങി. മലയാള സാഹിത്യത്തിലെ ഇതര ശാഖ DOB കൂടി സ്വാധിനിക്കുന്നതിനും മാനേവിക ചിന്തക്ക്‌ സ്വാഭാവികമായും കഴിഞ്ഞു. 2.7, കേവല മാനവികരുയില്‍യിന്നും വര്‍ഗ്രശ്ര്തമാനവികരുയിലേക്ക്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപച്യാപ്ചയങ്ങള്‍ കലാസാഹിത്യ ത്തിന്റെ ഗതിയെ സ്വാധിനിച്ചുവെന്നും, മാനവ്കതാബോധത്തില്‍ ഏറ്റകുറച്ചിലുകളു ണഞ്ടാക്കിയെന്നും ആ സംഘടനയുടെ ചരിത്രം പഠിക്കുന്നതിരനിന്നും വൃക്തമാകുന്നു. ഹ്യൂമനീസത്തെ കുറിച്ചുള്ള ഏതൊരു പിന്തയും വര്‍ഗ്നാശിതമാകാരതിരിക്കാന്‍ കഴി യില്ലെന്ന്‌ പ്രസതുത സാഹചര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാര്‍കസിസ്റ്റ ദര്‍ശനത്തിന്റെ കാഴചപ്പാട സമൂഹത്തെയും മനുഷ്യനെയും സമീപിക്കുന്നത്‌ വൈരുദ്ധ്യാധിഷ്ഠിത ഭാതി കവാദ ദര്‍ശനത്തിന്റെ കാട്ചപ്പാടില്‍നിന്നുകൊണ്ടാണ്‌. ഏകനായ വ്യക്തിയും, അയാള്‍ അംഗമായ സമൂഹവും, ഏത്‌ ഭാതിക പ്രപഞ്ചത്തില്‍നിന്നാണോ ഉരുത്തിരിഞ്ഞുവരു ന്നത്‌ ആ പ്രപഞ്ചവും പരസ്പരം ബന്ധപ്പെടിതിക്കുന്നു. ഏകനായ വൃക്തിയെ അയാള്‍ അംഗമായ സമൂഹത്തിനും ഭൌതിക പ്രപഞ്ചത്തിനും മുകളില്‍ സ്ഥാപിക്കുന്നത്‌ ശരിയ ലു. പ്രകൃതിയിലെ ഏതെങ്കലും പ്രതിഭാസത്തെ അതിനു ചുറ്റുമുള്ള പ്രത്ഭാസങ്ങ ളില്‍നിന്ന്‌ വേര്‍പെടുത്തിയെടുത്ത്‌ പരിശോധിക്കാന്‍ കഴിയാത്തതുപോലെ, കേവലനായ മനുഷ്യനെയും പഠിക്കാനു കഴിയുകയില്ല. സാഹിത്യകാരന്റെ കലാസനന്ദര്ൃയപരമായ മിക വിനെ ഭാതഃകപ,പപഞ്ചത്തില്‍നനും, അയാള്‍ക്കു ജനം നല്‍കിയ മനുഷ്ൃസമൂഹ ത്തില്‍നിന്നും വേറിട്ടുകാണുന്നതും ശരിയല്ല. മനുഷ്യരുടെ ബോധമല്ല അവരുടെ അസ്തി ത്വത്തെ നിര്‍ണ്ണയിക്കുന്നത്‌, അവന്റെ സാമൂഹ്യാസ്തിത്ധമാണ്‌ ബോധത്തെ നിരര്‍ണ്ണയി ക്കുന്നത്‌. ഒരു സാഹിതൃകാരന്റെയോ അയാളുടെ ഒരു പ്രത്യേക രചനയുടെയോ മഹത്ചം അര്‌ രചിച്ച വൃക്തിയുടെ മാത്രമല്ല, അയാള്‍ അംഗമായ സമൂഹത്തിന്റെയും അതുമായി ils ബന്ധപ്പെട്ട ,്രാചിന-സമകാലിക സമൂഹങ്ങളുടെയും നീണ്ടകാലത്തെ വളര്‍ച്ചയുടെ ഫലമാണ്‌. സമൂഹത്തില്‍ നടക്കുന വര്‍ഗ്ഗസംഘര്‍ഷങ്ങളാണ്‌ സാമൂഹൃവളര്‍ച്ചയ്ക്ക്‌ നിദാനം. സമൂഹത്തെ പുരോഗമന ഉള്ളടക്കത്തോടെ പുനഃസംഘടിപ്പിക്കുന്നതില്‍ വര്‍ഗ്ഗ സമരമാണ്‌ പ്രധാനം. മുതലാളിത്ത സാമൂഹയ വ്യവസ്ഥയില്‍ വര്‍ഗ്ഗസമരത്തിന്റെ യാഥാര്‍ത്ഥ്യം സ്പഷ്ടമാണ്‌. എന്നാല്‍ മനുഷ്യജീവിതത്തില്‍ വര്‍ഗഗസംഘര്‍ഷം മറച്ചു വയ്ക്കപ്പെട്ട ചില മണ്ഡലങ്ങളുമുണ്ട. ദര്‍ശനം, മതം, ശാസ്ത്രം, ടെക്നോളജി, കല, സാഹിത്യം എന്നീ മേഖലകളാണ്‌ ഇതില്‍ പ്രധാനം. ഈ മേഖലയിലെ ആശയങ്ങളോ സിദ്ധാന്മങ്ങളോ ഏതെങ്കിലും ഒരു വര്‍ഗ്ഗവുമായി മാത്രം ബന്ധപ്പെടടവയല്ലെന്നും അതി നാല്‍ വര്‍ഗ്ഗസമരത്തിന്‌ അതീതമാണെന്നും പ്രഥമ നിരീക്ഷണത്തില്‍ തോന്നിയേക്കാം. ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങളില്‍നിന്ന്‌ ആത്മനിഷഠമായി അകന്നുനില്‍ക്കു മ്പോള്‍പോലും പല എഴുത്തുകാരുടെയും രചനകള്‍ ചുഷിതവര്‍ഗ്നത്തിന്റെ മോചനത്തിന്‌ വഴിയൊരുക്കും. മാര്‍കസിയ൯ദര്‍ശനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന ഈ ചിന്താഗ തിയെ പ്ലഖനോവ്‌ (1885-19), മാര്‍ക്സിം ഗോര്‍ക്കി! (1858-1936), ലൂണാ പാഴ്‌സ്‌കി (3 1933) തുടങ്ങിയ മാര്‍ക്സിസ്റ്റ്‌ നിരൂപകന്മാര്‍ലോകത്ത്പ്രചരിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രചരണത്തിലൂടെ ഈ സന്ദേശം കേരളത്തിലുമെത്തി. മാര്‍ക്സിയന്‍ നിരൂപണത്തിന്റെ സവിശേഷമായ മറ്റൊരു കാഴ്ചപ്പാടാണ്‌ അടിത്തറ-മേല്‍്പുര സിദ്ധാ ന്തം. ഒരു സമൂഹത്തില്‍ നിലനിരുക്കുനന സാമ്പത്തിക ബന്ധങ്ങളാണ്‌ ആ സാമൂഹിക ക്രമത്തിന്റെ അടിത്തറ. ഒരു സമൂഹത്തിലെ ഉല്പാദന ബന്ധങ്ങളുടെ ആകെത്തുകയാണ്‌ ആ സമുഹത്തിന്റെ സാമ്പത്തിക ഘടന. ഈ അടിത്തറയുടെ മുകളിലാണ്‌ ആശയലോ കങ്ങളുടെയും സ്ഥാപനങ്ങളുടേയുമായ മേല്‍പ്പുര ഉയര്‍ന്നുവരുന്നത്‌. ഈ ഉപരിഘടന കളിര ഒന്നായ സാംസ്‌കാരികരംഗം സ്വാഭാവികമായും അടിത്തറയെ സ്വാധീനിക്കും. ഉള്ളവര്‍/ഇല്ലാത്തവര എന്ന വിഭജനത്തെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ചിന്തകള്‍ അടിത്തറയെ 119 മാറ്റുന്ന ഭാതികശക്തിയായി വളരും. ഈ കാഴ്ചപ്പാട ഉള്‍ക്കൊണ്ടുകൊണ്ടും അല്ലാ തെയും സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിച്ചവര്‍ കേവലമാനവികുതാവാദത്തെ വര്‍ഗ്ലാശരിത മാനവികതാവാദത്തിലേക്ക്‌ മാറ്റിക്കൊണ്ടിരുന്നു. മേല്‍വിവരിച്ച പശ്ചാത്തലത്തില്‍ മലയാള ചെറുകഥയിലെ മനുഷ്ൃപക്ഷപാതത്തെ ചെറുകഥ ഉള്‍ക്കൊണ്ടത്‌ ഇനി പറയും പ്രകാരത്തിലാണ്‌. 1. നിലന്ന്നിരുന്ന മുല്യസിദ്ധാന്തങ്ങളെ ജീവിതസത്ൃയത്തെ പശ്ചാത്തലമാക്കി! പരിശോധിക്കുകയും ന്യൂനതകള്‍ ചുണ്ടികാണിക്കുകയും, പുതിയ മുലുബോധത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തു. 2, നിസ്സഹായനായ മനുഷ്യനെ നിരുനേമേഷനാക്കി മാറ്റാനല്ല സ്ഥിരോത്സാഹിയും കരമ്മനിരതനുമാക്കി മാറ്റാന്‍ തങ്ങളുടെ സാഹിത്യ പരിശരമങ്ങള്‍ക്കു കഴിയണമെന്ന്‌ അവര്‍ വിശ്ചസ്ച്ചു. 3, മനുഷ്യന്‍ മനുഷ്യനോടു കാണിക്കേണ്ടുന്ന ധാരണ, പരസ്പര വിശ്വാസം, സത്യസന്ധത എന്നിവയ്ക്കെല്ലാം രചനകളില്‍ ഇടം നല്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. നിന്ധ നും, ചുഷിതനുമായ മനുഷ്യനുവേണ്ടി! നിലകൊള്ളുന്നവനാണ്‌ യഥാര്‍ത്ഥ മാനവിക താവാദി എന്നും, അവര ലോകത്താകെ നടക്കുന്ന നിസ്വവര്‍ഗത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പര്രരമത്തിലെ ഭാഗഭാക്കുകളാണെന്നും മനസ്സിലാക്കി. മനുഷ്യനും മാര്‍കസിസ്റ്റ ദര്‍ശനവും രണ്ടല്ല എന്നും, മറ്റൊരു ദര്‍ശനം പകരം വെയ്ക്കാനില്ലാത്തിട ത്തോളം മാര്‍ക്സിയന്‍ വീക്ഷണം ശരിയാണെന്നും നവോത്ഥാന കഥാകൃത്തുകളില്‍ വലിയൊരു വിഭാഗം കരുതി. 4, നിലനിലക്കുന്ന ധര്‍മ്മങ്ങള്‍ക്കും നിതികള്‍ക്കും അധികാരഘടനയുടെ താല്‍്പ രങ്ങൾ നിലനരത്തോനുള്ള ബാദ്ധൃതയേ ഉള്ളു എന്നും, നിത്കേടുകള്‍ക്കെതിരായ 120 WAG Gd ദരിദ്രഭൂരിപക്ഷത്തോടൊപ്പമല്ല സമ്പന്നരോടൊപ്പമാണ്‌ അധികാരം നില കൊള്ളുക എന്നും ഇവര്‍ കഥകളിലൂടെ സമൂഹത്തെ ഓരമ്മിപ്പിച്ചു. 5. സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ട്‌, കലാനുഭവത്തിന്റെ തീക്ഷണത വര്‍ദ്ധി പ്പിക്കാന്‍ ഓരോ കലാകാരനും ജാഗ്രത്തായിരിക്കണമെസന്‌ ഇവര്‍ തിരിച്ചറിഞ്ഞു. 6. പാശ്ചാത്യ മാതൃകകളെ പിന്തുടരാനും, കാല്പനിക ഭാവനക്ക്‌ വാഗ്രൂപം നല്കാനും ഉള്ള ചില പരിശ്രമങ്ങള്‍ കാണാമെങ്കിലും കൂടുതലും സാമൂഹ്ൃ യാഥാര്‍തല്യങ്ങളുടെ സാന്നിദ്ധ്യമാണ്‌ നവോത്ഥാന കഥകളില്‍ അനുഭവപ്പെടുന്നത്‌. ഭാവ നയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നിടത്തുപോലും, യാഥാര്‍ത്ഥൃത്തേക്കാള്‍ സത്യമാണ്‌ ഭാവന എന്ന മതിപ്പുണ്ടാക്കുന്നതിന്‌ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. ഏതൊരു സ്വസ്ഥ തയിലും അസ്ധസ്ഥനാകാന്‍ വിധിക്കപ്പെട്ടവനാണ്‌ കലാകാരന്‍ എന്ന ബോധം ഇവര്‍ വെച്ചുപുലര്‍ത്തി. 7. വിമര്‍ശകനിര്‍ദേശങ്ങളേക്കാള്‍, ജനാഭിപ്രായമാണ്‌ കലാകാരന്‍ മാനിക്കേണ്ടത്‌ എന്ന മനസ്സിലാക്കികൊണ്ടുതന്നെ സാഹിത്യ വിമര്‍ശകന്റെ ഉപദേശനിര്‍ദേശങ്ങള്‍ ഇവര്‍ ന്ധികരിച്ചു. 3.9. മേല്പറഞ്ഞ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കാരൂര്‍ നീലകണ്ഠപിള്ള , ലളി താംബിക അന്തര്‍ജ്ജനം എന്നിവരുടെ ചെറുകഥകള്‍ മാനവികത -- ഫ്യൂമനിസം -- എന്ന മൂല്യത്തെ ഏതെല്ലാം വിധത്തില്‍ ആവിഷകരിച്ചിരിക്കുന്നു എന്നതാണ്‌ അടുത്ത അദ്ധ്യായങ്ങളില്‍ അന്വേഷിക്കുന്നത്‌. നവോത്ഥാനകാലകഥാകാരന്‍മാരില്‍ മറ്റുള്ളവരെല്ലാം ചെറുകഥ എന്ന സാഹിത്യ രൂപത്തോടൊപ്പം നോവല്‍ രചനയില്‍ ഏര്‍പ്പെടടവരും അംഗീകാരം നേടിയവരുമാണ്‌. കാരുൂരും ലളിതാംബികയും നോവലുകള്‍ രചിച്ചുവെങ്കിലും ആ സാഹിത്യ രൂപത്തോട്‌ 323 പൊരുത്തപ്പെട്ടവര്‍ ആയിരുന്നില്ല. ഒരു നോവലിസ്റ്റ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്ര ഹിക്കാത്ത കാരൂരിന്റെ നോവലുകള്‍ ഒന്നും തന്നെ വേണ്ട്രത നിലവാരം പുലര്‍ത്തിയില്ല. ലളിതാംബിക അന്തര്‍ജനം എഴുതിയ ശ്രദ്ധേയമായ നോവലാണ്‌ അഗ്നിസാക്ഷി. എന്നാല്‍ അതിന്റെ രചനയിലുള്ള മുന്നു ഘട്ടങ്ങളെകുറിച്ച്‌ എഴുത്തുകാരിതന്നെ വിശദീകരിച്ചു പശ്ചാത്തലത്തില്‍?" അതു മുന്നു ചെറുകഥകളുടെ കൂടിചേരലാണ്‌ എന്നു കാണാന്‍ കഴിയും. കഥഎന്നസാഹിതൃരുപത്തിനോട ഈ രണ്ട എഴുത്തുകാര്‍ക്കുമുണ്ടായിരുന്ന വാഗ്ദ ത്തതയും പ്രതിബദ്ധതയുമാണ്‌ സുക്ഷമസന്ദര്‍ദത്തിലുള്ള പഠനത്തിന്‌ ഈ എഴുത്തു കാരെ തിരഞ്ഞെടുക്കാന്‍ പ്രേരണ നല്‍കുന്നത്‌. ഒരേ കാലഘട്ടത്തില്‍ തിരുവിതാംകു റില്‍ ജീവിച്ചിരുന്ന ഈ രണ്ട്‌ എഴുത്തുകാരും സായ്്രദായിക ക്രമാവെച്ച്‌ വ്ൃത്ൃസ്ത മുല്യബോധത്തെയാണ്‌ പ്രതിനിധാനം ചെയ്യേണ്ടിയിരുന്നത്‌. ജയിനാടുവാഴി പശ്ചാത്ത ലത്തില്‍ ജനിച്ച സുഖഭോഗങ്ങളില്‍ മുഴുകി വേലചെയ്യാതെ ജീവിക്കാന്‍ കഴിയുമായി രുന്ന അന്തര്‍ജനവും, ദരിദ്രനായര്‍ കുടുംബത്തില്‍ ജനിച്ച്‌ ദാര്രദയം അനുഭവിച്ചറിഞ്ഞ്‌ ആയുസ്സ്‌ മുഴുവന്‍ അദ്ധ്വാനിച്ചു കാരൂര്‍ നീലകണ്ഠപിള്ളയും ഒരു മൂല്യബോധത്തോട എപ്രകാരം പ്രതികരിച്ചു എന്ന്‌ അനയ്വേഷിക്കുന്നതും ഉചിതമാണെന്നു കരുതുന്നു. മാനവികത -- ഹ്യൂമനിസം - എന മുലൃചിന്തയോട ഇരുവരുടെയും മനോഭാവം താരതമ്യം ചെയ്യുന്നത്‌ വിജ്ഞാനദായകമഠയിരിക്കും. സമകാലികരായ മറ്റ്‌ ചെറുകഥാകാരന്മാര്‍ പ്രതൃയശാസ്ര്ത നിലപാടുകളുള്ളവരും സംഘടനാപ്രവരത്തനങ്ങളിരു സജീവമായി പങ്കെടുക്കുന്നവരുമായിരുന്നു. പ്രതൃയശാ സ്രത പ്രതിബദ്ധത പരസ്യമായി പ്രകടിപ്പിച്ച മറ്റ്‌ നവോത്ഥാനകാലകഥാകാരന്മാരും പ്രസ്ഥാനങ്ങളുടെ അണിയറയിരു ഒതുങ്ങിനിന്ന കാരുരും ലള്താംബികയും മനുഷ്യരെ 322 പരിചരിച്ച രീതി അന്വേഷിക്കുന്നത്‌ ആശാസ്ധൃമാണ്‌. പ്രതൃയയശാസ്ധതാവബോധത്തേക്കാള്‍ പ്രധാന്മാണ്‌ പ്രതൃക്ഷമാനവപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവത്തനം എന്ന്‌ ഇരുവരും വിശ്ചസിച്ചു. ഈ വീക്ഷണം കഥക ജില്‍ എപ്രകാരം പ്രതൃക്ഷപ്പെടുന്നുവെന്ന പരിശോധന നവോത്ഥാനകാല കഥാപഠന ത്തിന്‌ പുതിയ ദിശാബോധം നല്‍കും. പതുക്കെ പറയുകയും ഉറക്കെ കേള്‍പ്പിക്കുകയും ചെയ്യുക എനത്‌ ഇവരുടെ രച നാത്രുന്തമായിരുന്നു. രപനാരീതിയിലുള്ള സവിശേഷതകള്‍ അയ്വേഷിക്കുന്നത്‌ തുടര്‍ന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകമായിരിക്കും. ഇവരുടെ കഥകളിലെ മാനവി കതാബോധത്തേയും അവ രൂപംകൊള്ളുന്ന സവിശേഷ സാമൂഹിക സാഹചത്യത്തേയും താരതമ്യ വിശകലനരീതിയിലാണ്‌ വിലയിരുത്തുന്നത്‌. വൈയക്ത്‌കവും സാമൂഹികവുമായ പശ്ചാത്തലങ്ങള്‍ക്കുപ്പുറം സാഹിത്യകാര നെയും രചനയെയും പഠനവിധേയമാക്കുമ്പോള്‍ സഈന്ര്യാത്മക സമീപനത്തിന്‌ ഈന്നല്‍ നല്‍കേണ്ടതാണ്‌. മുലയബോധങ്ങളുടെ സ്വീകാരുൃതയും പ്രകാശനവും ഒരേ പ്രകാരത്തില്‍ സാഹിത്ൃരൂപത്തില്‍ സാര്‍ത്ഥകമായി ഇണക്കിച്ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ എന്നതാണ്‌ ഈ അമ്പേഷണത്തില്‍ പ്രധാനം. ഒരു എഴുത്തുകാരനില്‍തന്നെ ഈ കാര്യ ത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഒരു എഴുത്തുകാരന്‍ ഒരു മൂല്യചിന്തയുടെ ആവി ഷ്കാരം നിര്‍വഹിച്ചുവെന്ന പൊതുപ്രസ്താവത്തെ വിമര്‍ശനബുദ്ധ്യം വിശകലനം ചെയ്തു മാത്രമെ സ്വീകരിക്കാന്‍ കഴിയു. മറ്റ സാഹിതൃരൂപങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ഭാവലോകത്തെ ചെറുകഥ ഉള്‍ക്കൊള്ളുന്നുണ്ട്‌. ഈ സൂക്ഷ്മത പ്രയോ ജനപ്പെടുത്തി ഒരു മൂല്യബോധത്തെ ആവിഷ്കരിച്ച രീതി അന്വേഷിക്കാന്‍ കൂടിയാണ്‌ ഇവിടെ (ശ്രമിക്കുന്നത്‌. 324 എഴുത്തില്‍ ലിംഗഭേദത്തിന പ്രാധാന്ൃമില്ലെങ്കിലും പിന്താരീതികളെയും പരിചര ണങ്ങളെയും ലിംഗബോധം സ്വാധീനിക്കുകതന്നെ ചെയ്യും. ഇതിലെ സാമ്യ വൈസാമ്യ ങ്ങളെ അയവേഷിക്കുന്നതും പ്രസക്തമാണ്‌. സാഹിത്ൃരചനകളെ സാമൂഹിക സന്ദര്‍ഭ ങ്ങളില്‍നിന്നും വേര്‍പ്പെടുത്തി പരിശോധിക്കുന്നതും സാമൂഹിക സന്ദര്‍ഭങ്ങളെ മു൯വി ധിയോടെ സമീപിച്ച്‌ വിക്ഷണദോഷങ്ങളെ ചുണ്ടിക്കാണിക്കുന്നതും സാഹിത്യവിമര്‍ശ നത്തില്‍ ഇടംനേടുന്ന ഈ കാലയളവില്‍ ഈ പഠനം പ്രസക്തമാണ്‌. ലളിതാംബിക അന്തര്‍ജനം സമീപകാലം വരെ സര്‍ഗ്ഗരംഗത്ത്‌ സജീവമായിരുന്നു. ജീവിതാവസാന ത്തില്‍ നിരവധി പുരസ്കാരങ്ങള്‍കൂടി ലഭിച്ചതോടെ അവരുടെ സര്‍ഗ്ഗസംഭാവനകള്‍ സജീവമായ ചര്‍ച്ചക്ക്‌ വിധേയമായി. 2098 അവരുടെ ജനശതാബ്ദി വര്‍ഷമാകയാല്‍ ഇന്നും സജീവമായ ചര്‍ച്ചുകള്‍ നടന്നുവരുന്നുണ്ട. കാരൂരിന്റെ രപനാലോകത്തെ സമഗ്ര മായി വിലയിരുത്തുന്നതിനും സാഹിത്ൃയവീക്ഷണത്തെ സവിശേഷമായി പ്രതിപാദിക്കു ന്നതിനും നാലാം അദ്ധ്യായത്തിരു ശ്രദ്ധിക്കുന്നു. അഞ്ചാം അദ്ധ്യായത്തില്‍ അന്തര്‍ജേന ത്തിന്റെ രചനാസങ്കല്‍പത്തെ സാമാന്യമായി വിശദീകരിച്ച കാരൂരിന്റെ കഥകളുമായി താരതമൃപഠനം നടത്തുന്നതിനാണ്‌ ഉദ്ദേശിക്കുന്നതു. 324 a) Bio. fs i. Levistrauss Claude : Structural Anthropology, London: The Penguin Press, 1969, Page 134 2. Barth Roland : Structuralisos, A Reader (iid) Michae Lane, London: 1970, Page 140-155 3. Barth Roland : Structuralism, A Reader (Ed) Michae Lane, London: 1970, Page 136 4. Literary theory today : (Ed) Peter Coller and Helga Geyar Cambridge Polity Press 1990, Page 77 5S. Barth Roland > Literary theory today (Ed) Peter Coller and Helga Geyar Cambridge Polity Press, 1990, Page 112 6. കുട്ടികൃഷ്ണമാരാര്‍ : കൈവിളക്ക്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌ ടേ, പേജ്‌ 36 7. കേശവദേവ്‌ പി : എതിര്‍പ്പ്‌ (രണ്ടാംഭാഗം, കോട്ടയം: സ.പ്ര.സ. 1964, പുറം 88 8, ഉറൂബ്‌ : ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ ന [ (എന്റെ കഥയെപറ്റ്‌! ഞാ൯ തന്നെ; കോട്ടയം: സ..്ര.സ. 1982, aNOo 375 ഒ. കുട്ടികൃഷ്ണമാരാര്‍ : കൈവിളക്ക്‌, തൃശൂര്‍: കറന്റ്‌ ബുക്‌സ്‌, 1965, പുറം 40 10. കുടികൃഷ്ണമാരാര്‍ : കൈവിളക്ക്‌ തൃശൂര്‍: കറന്റ്‌ ബുക്സ്‌, 196, പുറഠ 34 33. കുട്ടികൃഷ്ണമാരാര്‍ : സാഹിതൃവിദ്യ (ലേ: സത്യവും സൌന്ദര്യവും) കോഴിക്കോട്‌: മാരാര്‍ സ: പ്ര: പുറം 38-43 12. ഗോപാലകൃഷ്ണന്‍ പി.കെ. : പുരോഗമന സാഹിതു പ്രസ്ഥാനം നിഴലും വെളിച്ചവും, തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 1987, പുറം 39 33. ഭാസ്കരപിള്ള കെ. : സാഹിത്ൃസമരങ്ങള്‍, കോട്ടയം: സ. പ്ര. സ. 970 34. വങ്കസാഹിത്യം, സോഷ്യലിസവും സഞ്ജയനും, ലീലയും ജീവല്‍സാഹിതൃവും, സഖാവെങ്ങോട്ട, മത്സരപരീിക്ഷാഫലം, ഓക്കാന്പ്രസ്ഥാനം (സഞ്ജയന്‍, മാതൃ ഭുമി പ്രസിദ്ധീകരണം എന്നിവയാണ്‌ പുരോഗമനസാഹിത്ൃ,്രസ്ഥാനത്തെ വിമര്‍ശിച്ചു സഞ്ജയനെഴുതിയ പ്രധാനപ്പെട്ട ലേഖനങ്ങള്‍. പു. സ. സ്രെകട്ടറിക്ക്‌ ഒരു കത്ത്‌ (കല ജീവിതംതന്നെ) കന്നികൊയ്ത്തിന്റെ അവ താരിക (പതിനഞ്ചുപസ്യാസം) പൊതുജനം ഒരു ശുദ്ധാത്മാവ്‌, സനാതനധര്‍മ്മം അഥവാ ശാശ്ചതമുല്യം (പലരും പലതും? ബാല്യകാലസഖി, കഥാബീജം (കൈവി ക്ക്‌) കല ജീവിതത്തെ എങ്ങനെ സ്പര്‍ശിക്കുന്നു, സത്യവും സൌന്ദര്യവും (സാഹിത്ൃവിദ്യ) പുരോഗമനചിന്ത, സാഹിത്യകാരന്മാര്‍ ഏതുചേരിയില്‍ പ്രര്‍ച്ചാ i25 യോഗം) സാഹിത്ൃവിചാരം (ദന്തഗോപുരം) പ്രതിരോധസാഹ്തൃം (ഇങ്ങുനിന്ന ഞങ്ങോളം) എന്നിവയാണ്‌ കുട്ടികൃഷണമാരാരുടെ (പസിദ്ധമായ 42 ഉപന്യാസങ്ങള്‍ iS. കുട്ടികൃഷ്ണമാരാര്‍ : പതിനഞ്ചുപസ്യാസങ്ങള്‍ (എം.പി. പോളിന്റെ കുടെ, ലേ.) പുറം 68 36. കുട്ടികൃഷണമാരാര്‍ : കല ജീവിതം തനനെ (ലേ. എന്റെ അടിവേരുകള്‍? 7. ലളിതാംബിക അന്തര്‍ജനം : അഗ്നിസാക്ഷി, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1990, പേജ്‌ 5-7 126 അദ്ധ്യായം നാല കാരുരിന്റെ കഥാലോകം കാരൂര്‍ നീ്ലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും ചേനാ സംസ്കാരത്തേയും ലോകവീക്ഷണത്തേയും രൂപപ്പെടുത്തിയത്‌ നവോത്ഥാനകാല കേര ളീയ പരസരമാണെന്ന നിരീക്ഷണം പുതുമയുള്ളതല്ല. ഈ നിഗമനം പൊതുചരച്ചുക ളുടെ ഭാഗമായി സാഹിത്ൃവിദ്യാര്‍ത്ഥിയുടെ മനസ്സിലേക്ക്‌ കടന്നുവന്നിട്ടുള്ളതുമാണ്‌. പറഞ്ഞവസാനിപ്പിച്ചു പരിത്തസന്ദര്‍ഭം എന്ന നിലയ്ക്കല്ല, തുടര്‍ന്നും ചര്‍ച്ചകളിലൂടെ പുതു ജീവിതത്തിന്‌ വഴിയൊരുക്കുന്ന ഒരു ചിന്താധാര എന്ന നിലയിലാണ്‌ നവോത്ഥാനം കേരളീയസമുഹത്തില്‍ നിലനില്‍ക്കുന്നത്‌. ഏതൊരു ചിന്താപദ്ധതിയും (ശദ്ധേയമാകു ന്നത്‌ അതിനെ നിലനിര്‍ത്തുന്ന ഘടകങ്ങളെപ്പോലെതന്നെ, പുനര്‍നിര്‍വൃചിക്കാനും വ്യാധ്യാനിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍കുടി നല്‍കുയോഴാണ്‌. ഈ സാദ്ധൃതകളെ ആ പിന്താപദ്ധതിയുടെ അര്‍ത്ഥസാദ്ധൃതകള്‍ക്കുകത്തുനിന്നുകൊണ്ടുമാത്രമേ പ്രയോജനപ്പെ ടുത്താന൯ ho PID}, നഡോത്ഥാനസാമൂഹികസാഹചര്ൃയത്തെക്കുറിച്ചും നവോത്ഥാനകാല ചെറുകഥയെ കുറിച്ചും പരാമര്‍ശിച്ചു പൊതുകാഴ്ചപ്പാടുകള്‍ ഇന്നും പ്രസക്തമാണ്‌. ഈ കാഴ്ചപ്പാടുകള്‍ക്കുകത്തുനിന്നുകെണ്ടുതന്നെയാണ്‌ ആ കാലയളവിനെ കുറിച്ചുള്ള വൃതിരിക്ത കാഴ്ചപ്പാടുകളും ഉയര്‍ന്നുവരുന്നത്‌. ഒരു സാഹിത്ൃരൂപത്തെ കുറിച്ചുള്ള ചരച്ച്യില്‍ മാതമല്ല, ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്ത്ലെ കേരളീയ സമൂഹത്തെ സൃഷ്ടിച്ച ഏതൊരു മണ്ഡലത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും ഈ കാലഘട്ടവും കാഴ്ച പ്പാടുകളും കടന്നുവരാറുണ്ട. ഗുണവശങ്ങളെ കുറിച്ചു അഭിമാനിക്കുന്നതുപോലെത്തന്നെ ദോഷങ്ങളെ സൃഷ്ടിച്ച മനോഭാവങ്ങളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തി തിരസ്കരി ക്കാനും കേരളീയ സമൂഹം ജാഗ്രത കാണിക്കുന്നു. ഈ സംവാദങ്ങളിരം സ്വാഭാവിക 327 മായും കഥാസാഹിത്യം കടന്നുവരുന്നു. രചനകളും രചനാവ്ൃക്തിത്വവും രൂപംകൊ ള്ളുന്ന സാഹചര്യവും സാഹിത്ൃപഠനത്തിന്റെ മുഖ്യുമേഖലയാണ്‌. ഒരു പൊതുവീക്ഷ ണത്തിനകത്തുനിന്ന്‌ നടത്തുന്ന പഠനങ്ങള്‍ക്ക്‌ അതിന്റേതായ പരിമിതികളും സാദ്ധ്യത കളുമുണ്ട. സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കാരൂര്‍ നീലകണ്ഠ പിള്ളയുടെ സാഹിത്യപ്രതിഭ രൂപപ്പെട്ട സാഹചരുയങ്ങളാണ്‌ ഈ അദ്ധ്യായത്തിന്റെ അന്വേ ഷ്ണവിഷയം. 4.3, എഴുത്തുകാരില്‍ പലരും തങ്ങള്‍ സാഹിത്യപ്രവര്‍ത്തനത്തില്‍ ഏരപ്പെടാനിടയായ സാഹചര്ൃത്തെക്കുറിച്ച അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്‌. ഈ പ്രസ്താവങ്ങള്‍ക്ക്‌ സാഹിത്ൃനിരൂപകരോ പഠിതാക്കളോ അമിതപ്രാധാന്യം നല്‍കാ റില്ല. ഈ പ്രകാശനങ്ങള്‍ നടത്തേണ്ടിവന്നസാഹചര്യം, പശ്ചാത്തലം, ആരോടാണ്‌ വൃക്ത മാക്കുന്നത്‌ തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്തുവേണം സാഹിത്യവിദ്യാര്‍ത്ഥി നിഗമനത്തിലെത്താന്‍. സാഹിത്യ ചരിത്രകാരന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന പൂര്‍വവധാരണ കളെയും ചില സന്ദര്‍ഭങ്ങളില്‍ നിരാകരിക്കേണ്ടിവരും. ചര്രതകാരന്െ തീര്‍പ്പുകളിരു നിരന്തരം ഇടപെടുമ്പോള്‍ മാത്രമേ പുതിയ പഠനത്ത്നുള്ള സാദ്ധൃത തുറന്നുകിട്ടു. ഒരു എഴുത്തുകാരന്റെ പല രചനകളുമായും പരിചയപ്പെട്ടിട്ടുള്ള പഠിതാവിന്‌ ആ വായ നാനുദവങ്ങള്‍ ക്രമീകൃതമായ ഒരു മാനസികാവസ്ഥയെ ഉണ്ടാക്കിയിരിക്കാം. ഈ ധാര ണകളോടെ ഗൌരവമേറിയ പഠനങ്ങളിലേക്ക്‌ കടക്കുന്നത്‌ ശരിയല്ല. എഴുത്തുകാരുടെ വെളിപ്പെടുത്തലുകളെ സത്യവാങമൂലങ്ങളായി സ്വീകരിക്കുന്നില്ലെങ്കിലും ചില പ്രസ്താ വനകളെ മുഖവിലക്കെടുക്കേണ്ടതായിവരും. ഈ നിഗമനങ്ങളില്‍നിന്നുകൊണ്ടാണ്‌ ഈ എഴുത്തുകാരുടെ കാവ്യവ്ൃക്തിത്വത്തെ കുറിച്ചു്‌ പഠിക്കാന്‍ ശശമിക്കുന്നത്‌. 4.1.3, പുര്‍വൃധാരണകളുടെ ആധിപത്യത്തെ പരമാവധി കുറച്ചുകൊണ്ടുവരുവാനുള്ള i26 ഒരു മാര്‍ഗ്ഗമാണ്‌ ശൈലീപഠനം. വാക്കുകള്‍ക്കുത്തമായി ഒരു വാങ്മയം വായനക്കാ രില്‍ ചെലുത്തിയ സ്വാധീനമാണ്‌ എഴുത്തുകാരന്റെ ശൈ. സാഹിത്യരചനയെ കുറിച്ചുള്ള തന്റെ കാഴചപ്പാടുകളും അതിനു നിദാനമായി വര്‍ത്തിച്ച സാമൂഹ്യ സാഹചര്യങ്ങളും സ്വതസിദ്ധമായ ശീലങ്ങളും കാരൂര്‍ പല ലേഖ നങ്ങളിലും അഭിമുഖങ്ങളിലൂമായി വൃക്തമാക്കിയിട്ടുണ്ട്‌.! ഒരെഴുത്തുകാരന്‍ സ്വയം കണ്ടെത്താന്‍ കഴിയാത്ത ഗുണദോഷങ്ങള്‍ ഒരു പഠിതാവിന്‌ അദ്ദേഹത്തിന്റെ രചനകളെ മുന്‍നിര്‍ത്തി ചുണ്ടികാണിക്കാന്‍ കഴിയും. ഓരോ സാഹിതൃരുപത്തിനും, ഓരോ എഴു ത്തുകാരനും തനതായ ഒരു ശൈലിയുണ്ടെന്ന്‌ സാഹിത്യാസ്വാദനത്തിലൂടെ നാം തിരി ചുറിഞ്ഞിട്ടുള്ളതാണ്‌. കാരൂര്‍ കഥകളെ കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ മലയാളത്തിലെ പ്രഗത്ഭ രായ രണ്ടു നിരൂപകന്മാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ പില്‍കാലത്ത്‌ കാരൂര്‍ കഥ കള്ളെ കുറിച്ചു നടന്ന പഠനങ്ങളെയെല്ലാം സ്വാധീനിച്ചു. കാരൂരിന്റെ തിരഞ്ഞെടുത്ത കഥ കള്‍ക്ക്‌ ജി. കുമാരപിള്ളയും എം. അചഷ്ടുതനും നടത്തിയ പഠനങ്ങളാണവ. കാരൂര്‍ കഥ എഴുതുകയല്ല പറയുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ ഇവര്‍ പറഞ്ഞു വെക്കുകയും, പിന്നീ ടുള്ള പഠിതാക്കള്‍ അതു പല പ്രകാരത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഒരു എഴു ത്തുകാരനെകുറിച്ചുള്ള ഉപരിപ്ലവമായ പഠനങ്ങളില്‍ ഇത്തരം ഒരു പ്രസ്താവനക്ക്‌ സാംഗ തൃമുണ്ടെങ്കിലും സൂക്ഷമപഠനത്തില്‍ ഇത്‌ മുഖവിലയ്ക്കെടുക്കാന്‍ കഴിയുകയില്ല. ഇപ്പ കാരമുള്ള രചനാരിതികൊണ്ട്‌ കാരൂര്‍ കഥയ്ക്കു ഏതെങ്കിലും വിധത്തിലുള്ള സ്ലൂനത സംഭവിച്ചു എന്ന്‌ ഈ നിരൂപകര്‍ക്ക്‌ അഭിപപായമില്ല. എങ്കിലും എഴുതപ്പെട്ട ഒരു ലിഖിതപാഠം എന്ന നിലയ്ക്കാണ്‌ ഒരു എഴുത്തുകാരന്റെ ഭാഷാശൈലി, ബിംബ കല്പ നകള്‍, അഖ്യാനത്രന്തം എന്നിവ നമ്മുടെ ശശദ്ധയിലേക്ക്‌ കടന്നുവരുസത്‌. അതു കൊണ്ടുതന്നെ കാരൂരിന്റെ ആഖ്യാനരിതിയെ വിലയിരുത്താന്‍ അദ്ദേഹത്തിന്റെ രചനാ 32 ത്രന്തങ്ങളെ അന്പേഷിക്കേണ്ടതുണ്ട്‌. അദ്ദേഹത്തിന്റെ കഥകളില്‍ കാണുന്ന മനുഷ്യന്‌ സാമാനൃതകള്‍ക്കിടയില്‍ നീന്ന്‌ എപ്രകാരം സവിശേഷമായി അവതരപ്പിക്കപ്പെടുന്നു എന്നതും ഇവിടെ അസമ്വേഷണ വിഷയമാണ്‌. ഒരു ചെറുകഥയില്‍ അവതരിപ്പിക്കുന്ന ജീവിതമുഹൂുരത്തം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചുതായിരിക്കണമെന്ന നര്‍ബന്ധ മില്ല. എങ്കിലും സംഭവ്യമാണെന്ന ധാരണ വായനക്കാരനില്‍ വളര്‍ത്താനുള്ള എഴുത്തു കാരന്റെ കഴിവാണ്‌ ചെറുകഥയുടെ വിജയം. ഇതുകൂടി കണക്കിലെടുത്ത്‌ കാരൂര്‍ തിര ഞ്ഞെടുക്കുന്ന പഠരതസ്വഭാവത്തെയും ബിംബകല്പനകളെയും സൂക്ഷ്മമായി പരിശോ ധിച്ചു അതിന്റെ പിന്നിലുള്ള മനോവ്യാപാരങ്ങളെ കണ്ടെത്തേണ്ടതുമുണ്ട്‌. 41.2. കാരൂരിന്റെ രചചനാകൈല്‌ ശൈലഃശാശ്ചതമായ ഒന്നല്ല. ഒരു വിക്ഷണരിത്‌ എന്ന നിലയിരം സാഹിത്ൃയകാ രന്റെ മാനസികമായ വികാസവും, സങ്കോചവുമെല്ലാം ശൈലിയില്‍ നിലക്കും. വൃക്തി നിഷ്ഠത, വസ്തുനിഷാഠാത എന്നിവയെക്കൂടി പരിഗണിച്ചുവേണം ശൈലിയുടെ സങ്കീര്‍ണ്ണ തകള്ളെ അപ്രഗഥിക്കാന്‍. ഏല്ലാവരും നിത്ൃയവ്യവഹാരത്തിനുപയോഗിക്കുന്ന ഭാഷ, സവി ശേഷമായ ഒരു തിരഞ്ഞെടുപ്പിലൂടെ ഒരു പ്രത്യേകഭാഷയാക്കുകയാണ്‌ എഴുത്തുകാരന്‍ ചെയ്യുന്നത്‌. ഈ തിരഞ്ഞെടുപ്പിലുള്ള വൃതിരിക്തതകളും സവിശേഷകളുമാണ്‌ ഒരു എഴുത്തുകാരന്റെ ശൈലി എന്ന സാമാന്യമായി പറയാം. സാഹിത്ൃമണ്ഡലത്തില്‍ ശൈലി യെകുറിച്ചു പഠിക്കാനും അതിലൂടെ സാഹിത്യ മാതൃക വിലയിരുത്താനും നടത്തുന്ന പ്ഠനപദ്ധതിയെ സ്റ്റെലിസ്റ്റികസ്‌ എന്നു വിളിക്കുന്നു. ശൈലീപഠനത്തെ പലമേഖലക ായിതിരിക്കാമെങ്കിലും വൈയക്തിക ശൈലിയും കാലഘട്ടശൈലിയുമാണ്‌ ഇതില്‍ പ്രധാ നം. ഒരു സാഹിത്യകാരന്റെ പല കൃതികളില്‍ നിന്നായി അയാളുടെ ശൈലിയെ മാത്രം ആധാരമാക്കി നടത്തുന പഠനമാണ്‌ വൈയക്തിക ശൈലീപഠനം. ഏതെങ്കിലും ഒരെ ഴുത്തുകാരന്റെ പ്രാധാനം കണക്കിലെടുക്കാതെ അയാശ ജീവിച്ചിരുന്ന കാലഘട്ടത്തിലെ 34 എഴുത്തുകാരുടെ ശൈലിയെ കുറിച്ചുള്ള വിലയിരുത്തലാണ്‌ കാലപരമായ ശൈലീപഠനം. പ്രാപീനകാവ്ൃശാസ്ര്തത്തില്‍ ശൈലിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാമെ കിലും ആത്മനിഷ്ഠമായ ആസ്ധാദനവുമായി ബന്ധപ്പെട്ടതാണ്‌ ആ ശൈലീവിചാരം. അനുപ്രാസം തുടങ്ങിയ അലങ്കാരസങ്കല്‍പങ്ങളിലും ഈ ചിന്താരീതി കാണാം. ആധു നിക ഭാഷാശാസ്രത കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന ശൈലീവിജ്ഞാനം തികച്ചും വൃത സ്തമാണ്‌. ഭാഷയെ സമഗ്രമായി സമീപിക്കുകയും ഭാഷാപ്രഗഥനത്തിലൂടെ നിഗമന ങ്ങളിലെത്തുകയുമാണ്‌ ശൈലീവിജ്ഞാനം ചെയ്യുന്നത്‌. സ്വാഭാവികമായ ഭാഷപ്രയോഗത്തില്‍ ഏവരും സ്വീകരിച്ച മാര്‍ഗൃത്തില്‍ നിന്ന്‌ എന്തെല്ലാം വൃതിയാനമാണ്‌ ഒരു എഴുത്തുകാരന്‍ വരുത്തുന്നത്‌ എന്നു പരിശോധിക്കൂ ന്നതാണ്‌ ശൈലീപഠനത്തില്‍ ഏറ്റവും പ്രധാനമായ ഒരു മാര്‍ഗ്ഗം. ഈ വൃതിയാനങ്ങളെ പ്രധാനമായും എട്ടായി! തരംതിരിക്കാം. 1. പ്ദവൃതിയാനം/നുതന പദന്ധൃഷ്ടി 2, വ്യാകരണ ഡൃതിയാനം 3. എഴുത്തിലുള്ള വ്യതിയാനം 4. സ്വന വൃതിയാനം 5. അര്‍ത്ഥ വൃതിയാനം 6. ഭാഷാഭേദ വൃതിയാനം 7, സന്ദര്‍ഭ വൃതിയാനം 8. കാലാശ്രിത വൃതിയാനം 323 സാങ്കേതികമായ എന്തെങ്കിലും മു൯ധാരണയാലല്ല, സ്വാഭാവികമായ ചില ശീല ങ്ങളില്‍ നിന്നാണ്‌ രചനാശൈലി വാര്‍ന്നുവീഴുന്നത്‌. ഭാഷാനിയമങ്ങളുടെ ലംഘനം, സാമൂഹൃവസ്ഥകളുടെ വൃത്യാസം, ഉക്തിവൈചി്യ(ത്ൃയങ്ങള്‍, താളനിഷ്േയം എന്നിവയും ശൈലീപഠനത്തില്‍ (പ്രധാനമാണ്‌. നവോത്ഥാനകാല കഥാകാരയാരില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നി എഴുത്തുകാര്‍ പദസങ്കല്പത്തില്‍ ഒരു പുതിയ രീതി സ്വീകരിച്ചു. നിലവി ലുള്ള പദ/പദാരത്ഥേബോധത്തിന്റെ സാദ്ധൃതകളെ പ്രയോജനപ്പെടുത്തി പുതിയ ആശ യബോധത്തെ സൃഷ്ടിക്കാനാണ്‌ ഇവര്‍ ശ്രമിച്ചത്‌. അനൃഭാഷാപദങ്ങളെ, ആശയസന്നി വേശത്തിനുള്ള സാദ്ധ്യതകളെ മു൯നിരര്‍ത്തി പരിഷകരിക്കാനും ഇവര്‍ (ശ്രമിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവിക ഭാഷാരിീതിയില്‍നിന്നും, നിര്‍മ്മിത ക്ൃതിമരിതിയിലേക്ക്‌ പലപ്പോഴും കഥാശൈല! മാവ്‌. ഭാഷാനിയമങ്ങളും വ്യാകരണനിയമങ്ങളും ലംഘീക്കു ന്നതിനും നവോത്ഥാനകാല കഥാകൃത്തുക്കള്‍ താരുപര്യം കാണിച്ചു. കാരൂര്‍ നീലക ണ്ഠപിള്ള ഇത്തരം വൃതിയാനങ്ങള്‍ക്ക്‌ താരുപര്യം കാണിച്ചില്ല. എന്നാല്‍ സ്വാഭാവിക ഭാഷയുടെ ശക്തിയെയും സാദ്ധൃതകളെയും പരമാവധി പ്രയോജനപ്പെടുത്താന൯ അദ്ദേഹം ശ്രദ്ധിച്ചു. ഗദ്യത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതോടൊപ്പം കഥയില്‍ കാവ്യാത്മകമായ ഭാഷ ഉപയോഗിക്കുന്നതിനാണ്‌ കാരൂര്‍ ശ്രമിച്ചത്‌. പ്രതീകാത്മക ഭാഷ യിലൂടെ രൂപസാദൃശ്ൃത്തെയും ധ്സ്യാത്മേക ഭാഷയിലൂടെ ,ക്രിയാസാദൃശൃത്തെയും സൃഷ്ടിക്കുവാനുള്ള കവിഭാവനയുടെ കഴിവ്‌ കാരൂര്‍ സായത്തമാക്കി. സന്ര്‍ഭോചചിത മായി പായതസ്വഭാവത്തിനനുസരിച്ച ഭഷാഭേദങ്ങളെ ന്ധീകരിച്ചു കാരൂര്‍, വായനക്കാരന്‍ അസ്ധാഭാവികത അനുഭവപ്പെടാത്ത വിധം ഈ വൃത്യാനങ്ങളെ സ്വാംശീകരിച്ചു. മദ്ധ്യ തിരുവിതാംകൂറിലെ ഇടത്തരം നായരവിടുകളിലെയും പാവപ്പെട്ട ഇതരസമുദായങ്ങ ളിലെയും അകത്തളത്തിലെ സ്വാഭാവികാന്തതീക്ഷം ഭാഷയിലും ഭാഷണത്തിലും കാത്തു 132 സൂക്ഷിക്കാന്‍ കാരൂരിന്‌ കഴിഞ്ഞു. മറ്റെഴുത്തുകാരുടെ രചനകള്‍, തന്നെ സ്വാധീനിച്ചത്‌ ഏതു പ്രകാരത്തിലാണെന്‍ കാരൂര്‍ സൂചിപ്പിച്ചിട്ടുണ്ട. കാരൂരിന്റെ രചനാരിത്യില്‍ പാശ്ചാത്യ ചെറുകഥാകൃത്തുക്കളുടെ സ്വാധീനം വളരെ കുറവാണ്‌. ഭാഷയുടെ കാരൃത്തില്‍ മലയാള കഥാസാഹിതൃകാരന്‍മാരില്‍ കാരു രിനെ ഏറ്റവും കുടുതല്‍ സ്വാധീനിച്ചത്‌ കെ. സുകുമാരന്‍, ഇ.വി. കൃഷണപിള്ള എന്നീ എഴുത്തുകാരാണ്‌. ആദ്യകാല നവോത്ഥാന ചെറുകഥയുടെ ഭാഷാപരമായ പരിമിതി കള്‍ തകഴിയുടെ പതിതപങ്കജ്‌ ത്തിനുള്ള അവതാരികയില്‍ ഇ.വി. കൃഷ്ണപിള്ള പുണ്ടി ARIZA Ns. “മലയാള ഗദൃശൈലിയേക്കാള്‍ കൂടുതല്‍ അടുപ്പം ്രന്ഥകാരന്‍ ആംഗലരീതിയോ ടാണെന്നു തോന്നത്തക്കവിധം കാണപ്പെടുന്ന വാചകനിരമ്മിതിയില്‍ ഞാന്‍ ഏതായാലും അദ്ദേഹത്തെ അഭിനന്ദിക്കുന്നില്ല ......................... പ്തിതപടംജമായ ഗുണവതിയുടെയും ത്യാഗിവര്യനായ വിനയന്യേയും സന്ദരശനങ്ങളെ പറ്റി അറിയുവാനുള്ളുതെല്ലാം അവിയ ണമെന്ന ഉത്കണ്ഠയോടെ വായിച്ചുപോകുന്ന നമുക്ക്‌ ഈ അഭിനവഗദൃരിതി ചില പ്പോള്‍ അസഹൃത തന്നെ ഉണ്ടാക്കുന്നുണ്ട്‌” വളര്‍ന്നുവന്നിരുന്ന ആധുനിക ഗദ്യൃശൈലിയുടെ പരിണാമങ്ങളെ ആശങ്കയോടെ യാണ്‌ ഇ.വി. കൃഷ്ണപിള്ള വിലയിരുത്തുന്നത്‌. എന്നാല്‍ അതിനായി, അദ്ദേഹം ഉപ യോഗിക്കുന്ന ഭാഷാഗദൃരിത്‌ അകച്ചും സങ്കീരണ്ണമായിരുന്നു എന്നും കാണാം. ഒരു പരിവര്‍ത്തനഘട്ടത്തല്‍ ഭാഷയുടെ ശൈലിപരമായ വൃത്ിയാനങ്ങളെ യാഥാസ്ഥിതിക നായ ഒരു നിരൂപകന്‍ പുറമെനിന്ന്‌ നോക്കുമ്പോഴുണ്ടാകുന്ന പരിര്രാന്തി കൂടിയാണ്‌ ഈ വിലയിരുത്തല്‍. ഇ.വിയുടെയും തകഴിയുടെയും രചനാപരമായ പരിമിതികളെ അത ജീവിക്കാന്‍ കാരൂരിന്റെ ഭാഷാശൈലിക്ക്‌ കഴിഞ്ഞു. ചിന്തയും പ്രകാശനവും തമ്മിലുള്ള i33 പാരസ്പര്യത്തെകുറിച്ച കാരൂരിന്‌ നല്ല ധാരണയുണ്ടായിരുന്നു. ” കഥയെഴുതാന്‍ പഠിപ്പു വേണമെന്നില്ല വലിയ ശ്രദ്ധയും വേണ്ട പേരുവെച്ചെഴു താന്‍ പേടിക്കയും വേണ്ട. വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍, അവനെ രസി പ്പിക്കാന്‍ കഥയ്ക്കു കഴിയും. കവിതയ്ക്കും കഴിയും. പ്രഡലേഖനങ്ങള്‍ക്ക്‌ ആ കഴിവി ലു. കുവികളോടെനിക്ക്‌ ഭക്ത്യാദരവുകള്‍ ഉണ്ടായിരുന്നു. ചെറുകഥയും ഒരു തരം കവിത തന്നെ. ഗദൃമാണെന്നു മാത്രം. അപ്പോള്‍ ഞാ൯ കഥ എഴുതിയത്‌ വായനക്കാരെ രസി പിച്ച അയാളുടെ പ്രീതി നേടാനായിരുന്നുവെന്നു സ്പഷ്ടം? ശ്രദ്ധവെക്കാതെ പെരുമാറാന്‍ കഴിയുന്ന ഒരു സാഹിത്ൃരുപമാണ്‌ ചെറുകഥ എന്ന്‌ കാരൂര്‍ പറയുന്നത്‌, കാരൂരിന്റെ രചനാലോകത്തെ വിലയിരുത്തുമ്പോശ്പോലും ശരിയ ONT കാണാന്‍ കഴിയും. വാക്കിനോട വാക്കിനെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസ്സിനോട മനസ്സിനെ അടുപ്പിക്കുകയാണ്‌ ഒരു എഴുത്തുകാരന്‍ ചെയ്യുന്നത്‌. ഈ ബോധം കാരു രിന്വെ മിക്ക രചനകളിലും കാണാം. പ്രഡാലേഖനങ്ങള്‍ക്ക്‌ രസിപ്പിക്കാനുള്ള കഴിവ്‌ കുറവാണെൌട്ലും ഹൃദയത്തെ സ്പര്‍ശിക്കാനുള്ള കഴിവ്‌ വളരെ വലുതാണെന്ന്‌ കാലം തെളിയിച്ചിട്ടുണ്ട. എന്നാല്‍ വിചാര /അര്‍ത്ഥപ്രധാനമായ ഗദ്ൃത്തേക്കാള്‍, വികാര/ഭഓവ പ്രധാനമായ ഗദൃത്തെയാണ്‌ താനിഷ്ടപ്പെടുന്നതെന്ന്‌ കാരൂര്‍ രചനയിലൂടെ തെളിയി ച്ചു. കാവൃഭാഷയോടുള്ള ആദരവും അടുപ്പവും കാരൂര്‍ വൃക്തമാക്കുന്നത്‌ രചനകളി ലാണ്‌. ഓഈപചാരിക വിദ്യാഭ്യാസത്തെയാണ്‌ “പഠിപ്പ്‌ ഏന്നതുകൊണ്ട്‌ കാരൂര്‍ അര്‍ത്ഥമാ ക്കുന്നത്‌ എങ്കിലും വൃക്തിജീവിതത്തിന്വേയും സമൂഹജീവിതത്തിന്റേയും വിവിധ തുറ കളില്‍നിന്‌ നമുക്ക്‌ ലഭിക്കുന്ന ആകെയുള്ള അനുദവങ്ങളെയാണ, വിദ്യാഭ്യാസം എന്ന തുകൊണ്ട്‌ നവീനസമൂഹം അര്‍ത്ഥമാക്കുന്നത്‌. സാധാരണക്കാരന്‍ മനസ്സിലാകുന്ന വിധ i34 ത്തില്‍ ഭാഷ എപ്രകാരം ഉപയോഗിക്കണമെന്ന്‌ കാരൂരിന്‌ അറിയാമായിരുന്നു. വ്യക്തി ജീവിതത്തില്‍ കാരൂര്‍ വ്യാപരിച്ച മണ്ഡലങ്ങള്‍ ഇതിനുള്ള അവസരം അദ്ദേഹത്തിനു നല്കി. 4.2. വൃക്താജിവിതം 1898 ഫ്രെബുവരിയില്‍ തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ ഏറ്റുമാനൂരില്‍ ജനിച്ച കാരൂര്‍ 191208 oR PG0 OD) പരിക്ഷ പാസായി. അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി 1913ല്‍ ഒരു പൂര്‍ണ്ണ അദ്ധ്യാപകനായി? അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഇന്നത്തെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കിയ കാരൂര ടര സര്‍വീസിരു നീന്നും വിരമിച്ചു. അദ്ധ്യാപകരെ അവകാശ ബോധമുള്ളവരാക്കി മാറ്റാനുള്ള യത്നത്തില്‍, അധികാരികളുടെ അപ്രീതിക്ക്‌ ഇരയായ കാരൂര്‍ കുറച്ചുകാലം സസ്പെന്‍ഷനിലായിരുന്നു. അദ്ധ്യപേകനായിരിക്കെ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു കാരുര കാര്‍ഷികവൃത്തിയിലേരപ്പെട്ടും കയര്‍ വ്യാപാരത്തി ലേര്‍പ്പെട്ടും ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട. മലയോരത്തിലെ ഏലകൃഷി അദ്ദേ ഹത്തിന്‌ മലയനി പിടിക്കാന്‍ ഇടനല്കുകയും, കയര്‍ വ്യാപാരം കടബാദ്ധൃതയ്ക്ക്‌ വഴിവെയ്ക്കുകയും ചെയ്തു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ആദ്യകാലത്ത്‌ കാര്യ മായ പ്രതിഫലമൊന്നും ലഭിപ്പിരുന്നില്ലെങ്ക്ലും, താന്‍കൂടി! മുന്‍കൈ എടുത്തു സ്ഥാപിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ശക്തീപ്പെടടതോടെ ആ മേഖലയില്‍ നിന്നും BOMB വരുമാനം ലഭിക്കാനു തുടങ്ങി. നായര്‍ സര്‍വിസ്‌ സൊസൈറ്റി, ക്ഷീരോല്‍പാദക സഹകരണസംഘം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഏന്ന്‌ സഹകരണ പ്രസ്ഥാനങ്ങളില്‍ കാരുര സജീവ മായി പങ്കെടുക്കുകയും നേതൃത്വം നലകുകയും ചെയ്തു. സങ്കുചിത താല്പര്യങ്ങള്‍ക്കു i35 പരി വിശാലമായ താലപര്യങ്ങളുടെ അടിസ്ഥാനത്തില്‍ നായര്‍ സമുദായാംഗങ്ങളെ സംഘ ടിപ്പിക്കാന്‍ കാരൂര്‍ ശ്രദ്ധിച്ചു. ക്ഷീരോല്‍പാദനവുമായി യാതൊരു ബന്ധവുമില്ലായിരു ന്നവെങ്കിലും ആ മേഖലയിലെ അസംഘടിരരും അല്പവരുമാനക്കാരുമായ മനുഷ്യരെ സംഘടിപ്പിക്കാന്‍ കാരൂര്‍ കാണിച്ച താല്പര്യം എടുത്തുപറയത്തക്കതാണ്‌.” സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും കാലോചിത മായ പരിഷകരണങ്ങളിലും കാരൂര്‍ വഹിച്ച പടം: നമ്മുടെ സാഹിതൃചരിര്തത്തിന്റെ ഭാഗ മാണ്‌. സാഹിതൃകാരന്‍മാരുടെ പുരോഗമന സ്വഭാവമുള്ള എല്ലാം കൂട്ടായ്മകളിലും കാരൂര്‍ മുന്നിലുണ്ടായിരുന്നു. കോട്ടയം കേന്ദ്രമായി പ്രവരത്തിച്ചുവന്ന “സാഹിത്‌ സഖ്യത്തിന്റെ രൂപീകരണത്തിലും, പ്രതിമാസ സാഹിത്ൃയചരച്ചുകളിലും കാരൂര്‍ സജീവമായി പങ്കെടു ത്തു. പുരോഗമനസാഹിതൃസംഘടനയുടെ കോട്ടയം സമ്മേളനത്തിന്റെ മുഖ്യസംഘാ ടകരില്‍ ഒരാശ കാരൂര്‍ ആയിരുന്നു. സ്വാഗതസംഘത്തിന്റെ (ട്രഷററായി പ്രവരത്തിച്ച കാരൂര്‍ പണസംബന്ധമായ കാര്യങ്ങളില്‍ കാണിച്ചിരുന്ന മിതവ്ൃയശിീലംകൊണ്ട്‌ സമ്മേ നത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.“ രാഷ്ഭ്ര്യ്പ്രത്ൃയയശാസ്ധതത്തോട പ്രകടമായി അടുപ്പം കാണിക്കാതിരുന്ന കാരൂര്‍, മാര്‍ക്സിയന്‍ ദര്‍ശനത്തോടുള്ള തന്റെ അടുപ്പം രചനകളിലൂടെ യാണ്‌ വൃക്തമാക്കിയത്‌.? 4.2.1, ഏറ്റുമാനൂര്‍ അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഒരിടത്തരം നായര്‍ തറവാടാണ്‌ കാരൂര്‍ വീട. ഈ തറവാട്ട്‌ലെ ഈശ്ചരഭക്തയായ കുഞ്ഞീലി അമ്മയുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്ലകണ്ഠപിള്ളയുടെയും ആദ്യത്തെ മകനാണ്‌ കാരൂര്‍ ന്ലകണ്ഠ പിള്ള. കാരൂരിന്റെ അമ്മ തന്റേടമുള്ള സ്രതീ ആയിരുന്നുവെന് പലരും അനുസമരിച്ചി ട്ടുണ്ട്‌. വൃക്തി ജീവിതത്തില്‍ മിതവൃയയശീലവും സത്യസന്ധതയും താന്‍ ശീലിച്ചത്‌ അച്ഛനില്‍ നിന്നാണെന്ന്‌ കാരൂര്‍ തന്നെ എഴുതിയിടുണ്ട.?” അമ്മയ്ക്കു വിദ്യാഭ്യാസം 326 വളരെ കുറവായിരുന്നുവെങ്ക്‌ലും അവരുടെ കഥ പറയുന്ന രീതി തന്നെ സ്വാധിനിച്ചിട്ടു ണ്ടെന്നും കാരൂര്‍ വൃക്തമാക്കിയിടടുണ്ട. ജേഷഠപുരതനാകയാല്‍ അനുജന്‍മാരുടെ ഉത്ത രവാദിത്വങ്ങള്‍ നിര്‍വൃഹിക്കാ൯ കാരൂര്‍ നീലകണ്ഠപിള്ള ബാദ്ധൃയതപ്പെട്ടവനായിരുന്നു. മൂന്നു കനിഷാസഹോദരന്‍മാരുമായി കാരുരിനുണ്ടായിരുന്ന മമതാബന്ധത്തിന്റെ ആഴം കാരൂര്‍ നാരായണന്‍ എഴുതിയ അനുസ്മരണത്തില്‍ കാണാം. 1930ല്‍ കോട്ടയം കാരാ പ്പു മഠത്തില്‍ കിഴക്കേതില്‍ ഭവാനിയമ്മയുമായുള്ള കാരൂരിന്റെ വിവാഹം നടന്നു. രണ്ട്‌ പെണ്‍മക്കള്‍ക്ക്‌ ജനംനലകിയ ആ ദാമ്പതൃത്തിന്റെ ഈഷ്മളതയും കുടുംബജീവിത ത്തിന്റെ സ്വച്ചതയും അദ്ദേഹത്തിന്റെ പുരതിയുടെ അനുസ്മരണങ്ങളില്‍നിന്നും മനസ്സി ലാക്കാം.1: 4.2.2, 1932ലാണ്‌ കാരൂരിന്റെ സാഹിത്യ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്‌. അന്നത്തെ കൂലി എന്നു പുനര്‍നാമകരണം ചെയ്ത “ഭൃത്വാത്സല്യ' മാണ്‌ കാരൂര്‍ ആദ്യം എഴു തിയ ചെറുകഥ 40േലധികം ചെറുകഥകളും, പത്തു ബാലസാഹ്‌ത്ൃകൃതികളും, മൂന്നു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. അഞ്ഥുകടലാസ്‌ എന്നപേരില്‍ അദ്ദേഹം എഴു തിയ ബാലസാഹിത്യം പൂമ്പാറ്റ ഏന്ന പേരില്‍ ചലപ്പിര്തമാക്കിയിട്ടുണ്ട്‌. 1975 സെപ്തംബര്‍ 30ന്‌ അന്തരിക്കുന്നതുവരെ സജീവമായ ഒരു സര്‍ഗ്ഗജീവിത മാണ്‌ കാരുരിനുണ്ടായിരുന്നത്‌. ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്കു തന്നെ മനസ്സിലുള്ള ആശയങ്ങള്‍ ഏറ്റവും ലളിതവും സുഗഹവുമായ രൂപത്തില്‍ കൂട്ടികള്‍ക്ക പറഞ്ഞുകൊടുക്കാന്‍ കാരൂരിന്‌ കഴി ഞ്ഞു. അദ്ധ്യാപക സമൂഹത്തിന്റെ അവശതകള്ളെകുറിച്ചും, അവകാശങ്ങളെകുറിച്ചും തന്റെ സഹജീവികളെ പറഞ്ഞു മനസ്സിലാക്കി അവരെ സംഘടിപ്പിക്കാ൯ കാരൂരിന സാധി ച്ചു. ഒരു മികച്ചു സഹകാര്യായ അദ്ദേഹം സഹകരണ പ്രസ്ഥാനത്തിന്റെ ഉദദേശ്ൃലക്ഷ്യ i37 ങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതു പ്രയോഗത്തില്‍ വരുത്തുന്നതില്‍ നേടിയ വിജയം സുപ്രധാ നമാണ്‌. ആശയവിനിമയത്തിനുള്ള ഭാഷ, സമര്‍ത്ഥമായി കൈകാര്യം ചെയ്യുമ്പോഴാണ്‌ ഇത്തരം കാര്യങ്ങള്‍ വിജയത്തിലെത്തുന്നത്‌. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അണിയറയിലാണ്‌ കാരൂര്‍ നിലയുറപ്പിച്ചത്‌. തത്ധശാസ്രത്രപശ്നങ്ങള്‍ ചര്‍ച്ച ചെയ്തി രുന്ന (പ്രധാന വേദികളില്‍നിന്ന കാരൂര്‍ അകന്നുനിന്നു. ആ സംവാദങ്ങളില്‍ അദ്ദേഹം ഒരു ശ്രോതാവ്‌ മാത്രമായിരുന്നു. തത്വശാസ്രതത്തെ കലയാക്കി മാറ്റി സമൂഹത്തിലെ ത്തിക്കുന്നതിനാവശ്യമായ ഭാഷ കാരൂര്‍ സമര്‍ത്ഥമായി വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഒരു വൃവസായി എന്ന നിലയിലും വ്യാപാരി എന്ന നിലയിലും (പവരത്തി ക്കാന്‍ (്രമിച്ച്‌ കാരൂര്‍ ആ രംഗങ്ങളില്‍ തികഞ്ഞ പരാജയമാണ്‌ അനുഭവിച്ചത്‌. അതിന്റെ ഭാഷയും 'പഠിപ്പും' കാരൂരിന സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല. മിതമായ വാക്കുകളില്‍ സാരവത്തായ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഥാകാരനായ കാരുൂരിന്‌ കഴിഞ്ഞത്‌ ഈ സാഹചര്യങ്ങള്‍ കൊണ്ടുകൂടിയാണ്‌. ജീവിത സാഹചര്യങ്ങളും അനുഭവങ്ങളു മാണ്‌ കാരൂരിലെ കഥാകാരനെ സജീവമാക്കിയത്‌. 4.3. കഥയിലെ പരുവരത്തനങ്ങള്‍ൾ ആദുകാലഘട്ടത്തിലെ എഴുത്തുകാരില്‍ കെ. സുകുമാരന്റെ കഥകശ സംഭാഷണ പ്രധാനമായിരുന്നു. ഇ.വി. കൃഷ്ണപിള്ളയുടെ കഥകള്‍ ഭാവനക്കും വര്‍ണ്ണനയ്ക്കുമാണ്‌ പ്രാധാന്യം നല്കിയത്‌. അനുരാഗവര്‍ണ്ണനയില്‍, കാല്‍പനികവും ആദര്‍ശാത്മവുമായ ദ്രപമത്തിനു നര്കിയ സ്ഥാനം, ഐതിഹ്യങ്ങളും കെട്ടുകഥകളും ചര്ര്തസംദഭവങ്ങളു മുപേക്ഷിച്ച്‌ സാമുഹ്യ പ്രശ്നങ്ങള്‍ക്ക്‌ ഇതിവൃത്തത്തില്‍ കൊടുത്ത പ്രാധാസ്ും വിനോ ദ്രപപാധാന്ും ഒഴിവാക്കി ജീവിതാദര്‍ശങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാന്‍ കാണിച്ചു വിവേകം എന്നിവയാണ്‌ കാരുരിനെ മു൯ഗാമികളില്‍നിന്ന്‌ വൃതിരിക്തനാക്കുന്നത്‌. വിധിയുടെയും ദൈവത്തിന്റേയും ലോകത്തുനിന്ന്‌ സാമൂഹൃസത്യങ്ങളുടെ ലോകത്തിലേക്ക്‌ മലയാള i36 ചെറുകഥയെ ഇറക്കികൊണ്ടുവന്നതില്‍ കാരൂര്‍ ഉള്‍പ്പെടെയുള്ള കഥാകാരന്മാര്‍ വഹിച്ച പടം പ്രധാനപ്പെട്ടതാണ്‌. താന്‍ ജീവിച്ചു സമൂഹത്തിലെ മനുഷ്യ സമുദായത്തെ സൂക്ഷമമായി മനസ്സിലാ ക്കാനും സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളാനും സരസമായി അവതരിപ്പിക്കാനും സമ രോത്സുകരായി കര്‍മ്മരംഗത്തിറങ്ങാ൯ പ്രേരിപ്പിക്കാനും കാരൂര്‍ നീലകണ്ഠപിള്ള ശ്രദ്ധിച്ചിട്ടുണ്ട്‌. 4.3.4 സമൂഹത്തിനോട ചിലത്‌ പറയാനുണ്ടായിരിക്കുക, അതിനുള്ള മാധ്യമമായി സാഹി തൃത്തെ തിരഞ്ഞെടുക്കുക, കഥ എന്ന സാഹിത്ൃരൂപമാണ്‌ തനിക്ക്‌ വഴങ്ങുന്നത്‌ എന്ന്‌ കണ്ടെത്തുക തുടങ്ങിയവയിലെല്ലാഠം കാരൂരിന്‌ വൃക്തതയുണ്ടായിരുന്നു. കഥയെഴുത്തു കാരുടെ മനസ്സ്‌ ഏപ്പോഴും കഥാസൃഷ്ടിയിലേരപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും അത്‌ തങ്ങളുടെ ഒരു ശീലമാണെന്സും കാരൂര്‍ പറയുന്നു. 'കുരുക്കുവീണ നൂലുപോലുള്ള പ്ലോട്ട്‌ ഉണ്ടാക്കാന്‍ താന്‍ പണിപ്പെടാറില്ലെന്നും കഥാപഠ്യതങ്ങളുടെ എണ്ണം കഴിയുന്നതും കുറഞ്ഞിരിക്കാനു മുനുകരുതലെടുക്കുമെന്നും, വാക്കുകള്‍ പരിമിരമായിരിക്കാനു ശ്രദ്ധി ക്കാറുണ്ടെന്നും കാരൂര്‍ വൃക്തമാക്കുന്നു. “ഒരു കഥ എഴുതികഴിഞ്ഞാല്‍ അതു വെട്ടി ചെറുതാക്കുന്ന ഒരു ശീലമുണ്ടെനിക്ക്‌, പിന്നെ ആരു നോക്കിയാലും ഒരു വാക്കെങ്കിലും അധികം കാണരുതെന്ന്‌ വെച്ചു. അത്തരെതത്തോളം ഫലിച്ചിട്ടുണ്ടെന്ന്‌ എനിക്കു നിശ്ചയ മില്ല.” രചനയിലെ സൂക്ഷമത എത്രത്തോളം വെച്ചുപുലര്‍ത്തിയ ഒരു എഴുത്തുകാരനാ യിരുന്നു കാരൂര്‍ എന്നതിന്‌ നിദര്‍ശനമാണ്‌ മേല്‍വിവരിച്ച പ്രസ്താവം. തന്റെ കഥാപാ ്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണെന്്‌ കാരൂര്‍ പറയുന്നത്‌ തന്റെ സാഹിത്യത്തിന്‌ ജീവി തവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. 7 4.4. ബോധപൂര്‍വ്വമായ രചനകള്‍ എന്തിനെഴുതുന്നു എന്ന ചോദ്യത്തിന്‌ വൃക്തമായ ഉത്തരം നല്കാന്‍ കാരൂര്‍ ശ്രദ്ധി ചിട്ടുണ്ട്‌. നിരുദ്ദേശ്ൃമായ ഒരുര്രവൃത്തിയിലും മനുഷ്യന്‍ ഏര്‍പ്പെടുന്നില്ല എന്നതുകൊ ണ്ടുതന്നെ തന്റെ കഥാരചനയും സോദ്ദേശ്യമാണ്‌ എന്ന്‌ അദ്ദേഹം കരുതുന്നു. “എന്നാല്‍ താന്‍ തനെ എന്തിനെഴുതുന്നു, മറ്റുള്ളവര എഴുതിയാല്‍ പോരോ” എന്ന മറുചോദ്യ ത്തിന്‌ അദ്ദേഹത്തിനു മറുപടിയുണ്ട. അവര്‍ക്കും തനിയ്ക്കും പറയാനുള്ളത്‌ ഒന്നായിരി ക്ക്യില്ല ഏന്ന്‌ അദ്ദേഹം മുന്‍കണ്ടു. തന്റെ കഥകള്‍ ആളുകള്‍ വായിച്ചു രസിക്കും എന്ന തിനോടൊപ്പംതന്നെ അവരുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ കഴിയുമെന്ന വിശ്വാസവും കാരൂരിനുണ്ടായിരുന്നു. അധീശവര്‍ഗ്ൃത്തിന്‌ അപ്രിയമായ ചില കാര്യങ്ങള്‍ കൂടി തനിയ്ക്കു പറയാനുണ്ടെന്ന ബോധമാണ്‌ വസ്തുനിഷാഠതയുള്ള ഉപന്യാസകാര നില്‍നിന്ന്‌ ഭാവനാ പ്രാധാന്യമുള്ള കഥാകാരനിലേക്ക്‌ കാരൂരിനെ പരിവര്‍ത്തിപ്പിച്ചത്‌. എന്നാല്‍ ലോകത്തേയും മനുഷ്യനേയും വിലയിരുത്തുനതില്‍ ഏതൊരു എഴുത്തുകാ രനും സവിശേഷമായ വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. “...... വായനക്കാരനെ രസിപ്പിക്കാന്‍ വെറും വിനോദ കഥ എഴുതാമെന്നു ഞാന്‍ വിചാരിച്ചില്ല. കുറ്റങ്ങളും കുറവുകളും പറയുന്നതു കേള്‍ക്കാന്‍ നമുക്ക്‌ താല്പര്യം കൂടും. അതു വൃക്തിയുടേതായാലും സമുദായത്തിന്ദേതായാലും കൊള്ളാം. ഞാന്‍ ആദൃം എഴുതിയ കഥ ഒരു ജയിയുടെ കുറ്റവും കുറവും ചിര്തീകരിക്കുന്നതും, രണ്ടാമതെഴുരു യത്‌ ഒരു ഭര്‍ത്താവിന്റെ കറുത്ത വശങ്ങള്‍ ച്രതീകരിക്കുന്നതും, പിന്നത്തേത്‌ ഒരുവന്റെ പണക്കൊതിയെ ആക്ഷേപിക്കുന്നതുമായിരുന്നു. ഈ കഥകള്‍ വായിച്ച്‌ ജന്മിമാരും ലുബ്ധ ന്മാരുമൊക്കെ നല്ലവരായിതീരും എന്നു ഞാന്‍ വ്യാമോഹിച്ചില്ല, തീര്‍ച്ച്‌”'* ഇതായിരുന്ന കാരൂരിന്റെ രചനാവീക്ഷണം. സമുഹത്തിലെ ദോഷങ്ങളിലേക്ക്‌ വിരല്‍ ചുണ്ടുമ്പോള്‍, ഗുണത്തെകുറിച്ച്‌ മനുഷ്യര്‍ മനസ്സിലാക്കുമെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. 340 4.4.3. താനൊറ്റക്ക്‌ താമസിച്ചപ്പോള്‍ ഉണ്ടായിരുന്ന ഏകാന്തതയാണ്‌ തന്നെ ഒരു എഴു ത്തുകാരനാക്കിയത്‌ എന്‌ കാരൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാഹ്തൃരൂപങ്ങളില്‍ വെച്ച ALO എന്ന സാഹിതൃരുപത്തോട തനിയ്ക്ക്‌ കൂടുതരുഃ മമത തോന്നാനുള്ള കാരണം തന്റെ ആത്മവിശ്വാസവുമായി ബന്ധപ്പെടടതാണെന്നു പറയുന്ന കാരൂര്‍ ഒരു മനുഷ്യ നെന്ന നിലയിരു തന്റെ കൈവേഗത്തേക്കാള്‍ ഒരു സാഹിതൃകാരനെന്ന നിലയില്‍ തന്യെ മനസ്സിന്റെ വേഗത കൂടുതലാണെന്നും പറഞ്ഞിട്ടുണ്ട്‌. പാശ്ചാത്യ സാഹിത്യത്തില്‍ ഒട്ടു താല്പരുമില്ലായിരുന്നുവെങ്കിലും, നാലപ്പാടന്‍ വിവര്‍ത്തനം ചെയ്ത പാവങ്ങള്‍ താന്‍ പലതവണ വായിച്ചിട്ടുണ്ടെന്നും അതു തന്നെ സ്വാധീനിച്ചിടുണ്ടെന്നും അദ്ദേഹം വൃക്ത മാക്കുന്നു. മേല്‍സൂചിപ്പിച്ച മാനസികാവസ്ഥയും, തന്റെ വിശ്വാസങ്ങളോട നീതി പുലര്‍ത്താ നുള്ള വൃശഗതയും, സാമുഹൃപപഗ്നങ്ങളോട സജീവമായി പ്രതികരിക്കാനഠരഗഹിച്ചു നീതി ബോധവുമാണ്‌ കാരൂര്‍ ക്ഥാകാരനായതിന്റെ മറ്റൊരു പശ്ചാത്തലം. നവോത്ഥാനകാല സാമൂഹൃവീക്ഷണത്തിന്റെ സ്വാധീനമാണ്‌ കാരൂരിന്റെ മുല്ൃയബോധങ്ങളെ ആദ്യഘട്ട ത്തില്‍ നിയ്യന്തിക്കുന്നത്‌. സമകാലികരില്‍നിന്ന്‌ കാരൂരിനെ വൃതൃസതനാക്കുന്ന മറ്റു ചില ഘടകങ്ങള്‍ കൂടി യുണ്ട്‌. വിനീതനും, സമര്‍ത്ഥനും, വിവേകശാലിയുമായ ഒരു നാട്ടി൯പുറത്തുകാരന്റെ മനസ്സാണ്‌ കഥാകാരനായ കാരൂരിന്റേത്‌. നര്‍മ്മബോധമാണ്‌ കാരൂരിന്റെ മറ്റൊരു സവി ശേഷത. മനസിനകത്ത്‌ ഒരു നനുത്ത ചിരി കാത്തുസുക്ഷിക്കുക, അതു ക്രമേണ ചിന്താ മധുരമായി വളര്‍ന്ന്‌ ഒരു പൊട്ടിച്ചിരിയായി മാറുക ഏന്നത്‌ കാരുരിന്റെ കഥനശൈലി യൂടെ സവിശേഷതയാണ്‌. ജീവിതത്തിന്റെ വിഷമ പ്രശനങ്ങളിലൂടെയാണ്‌ സഞ്ചരിക്കു ന്നതെങ്കിലും ഗൌരവം വിടാതെ തന്നെ നര്‍മ്മം നിലനിര്‍ത്താ൯ കാരൂര്‍ (ശദ്ധിക്കുന്നു. മനുഷ്യന്റെ ദുഷ്ട ശിഷ്ട ഭാവങ്ങളെ അവതരിപ്പിക്കുമ്പോഴും നിസ്സംഗനും നിര്‍മ്മമനു 343 മായി നിന്ന്‌ കഥയിലുടെ കാര്യങ്ങള്‍ പറയാന്‍ കാരൂര്‍ ശ്രദ്ധിക്കുന്നു. ഒരു ചിര്തത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഓരോ വസ്തുവിലും അനുപ്രവേശിയ്ക്കുകയും അതിലൂ ടെയെല്ലാം ആത്മാവിഷ്കരണത്തിന്‌ ഉദൃമിയ്ക്കുകയും ചെയ്യുന്ന ഒരു ചിത്രകാരന്റെ സമീ പനരീതിയാണ്‌ കാരൂര്‍ കഥാരചനയില്‍ ന്ധീകരിക്കാറുള്ളത്‌ എന്ന എന്‍.വി. കൃഷ്ണ വാരിയരുടെ അഭിപ്രായം പ്രസക്തമാണ്‌. 6 കാരൂര൪ന്റെ ചെറുകഥകള്‍ ആത്മഭാഷണങ്ങ ാണ്‌. ചെറുകഥയില്‍ “കാല” (ന) ത്തെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതി ലാണ്‌ ഒരു കഥാകാരന്റെ വിജയം. എത്രയും ചുരുങ്ങിയ കാലത്തില്‍ ജീവിതത്തിലെ ഏതെങ്കിലും ശക്തമായ ഒരു ഭാവത്തെ നിക്ഷേപിക്കുവാന്‍ കഴിയുമ്പോഴാണ്‌ ഒരു ചെറു കഥ ഡയന്യാത്മകവും ദീപതവുമായി തീരുന്നത്‌. സഹൃദയമനസ്സില്‍ താന്‍ സൃഷ്ടിക്കാ നുദ്ദേശിയ്ക്കുന്ന ഭാവത്തിനനുസൃതമായി കാലത്തെ കഥയില്‍ നിലനിര്‍ത്തുന്നതിലും അതിനെ ഭാവാനുസാരിയാക്കുന്നതിലും കാരു വിജയിച്ചു. 4.5, രചനാസഭംല്പവും കഥകളും കാരൂര്‍ കഥ എഴുതുകയല്ല കഥ പറയുകയാണ്‌ ചെയ്യുന്നത്‌ ഏന്ന പരാമര്‍ശവും കാരൂരിന്റെ രചനാസങ്കല്‍്പവും രചനയിലെ യാഥാര്‍ത്ഥ്യവും പഠനവിധേയമാക്കണം. ഒരു വായനാനുഭവം എന്ന നിലയില്‍ കാരൂരിന്റെ കഥക കഥനശൈലിയുടെ കാര്യ ത്തില്‍ ആഹ്ലാദം നല്കുന്നവയാണ്‌. ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക്‌ മനസ്സിന കത്തു നടത്തുന്ന ന്രവധി മുന്നൊരുക്കങ്ങളിലുടെ മാരതമെ അകൃശതിമശൈലിയ്ലുള്ള കഥ വാര്‍ന്നു വീഴുകയുള്ളൂ. “ക്ഥയെഴുതുകയല്ല കഥ പറയുകയാണ്‌” ചെയ്യുന്നത്‌ ഏന്‌ പറയുമ്പോള്‍ ഒരെഴുത്തുകാരന്റെ മനസ്സില്‍ നടക്കുന്ന മുന്നൊരുക്കത്തിന്റെ തീക്ഷണത ഇവര്‍ അര്‍ഹിക്കുന്ന ഗാരവത്തില്‍ കാണാതെ പോകുന്നു. കഥ പറയുക എന്നതില്‍ കാരൂരിന്റെ സ്വഭാവമെന്തായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ കഥകളിലെ ചില സൂചനക ളിലൂടെ സുവൃക്തമാണ്‌. 142 4.54. തന്റെ കഥ പറച്ചില്‍ എന്ന കഥയില്‍ നളിനിയും പാത്തുമ്മയും മനസ്സില്‍ കരുതു ന്ന൪ തന്നെയാണ്‌ കഥാകാരന്‍ എന്ന നിലയില്‍ കാരൂരിന്റെ കാഴ്ചപ്പാട. “കഥ പറയുന തിനിടയ്ക്കാണ്‌ കാരൃം” നളിനി പറയുന്ന ഈ വാക്കുകള്‍ ശ്രദ്ധേയമാണ്‌. കഥ പറയു മ്പോള്‍ കഥയാകണമെന്നും കാര്യം കഥയല്ലെന്നുമാണ്‌ ഈ പ്രസ്താവനകൊണ്ട ആദൃം നാം മനസ്സിലാകുക “പഠിക്കാന്‍ പോയാല്‍, പഠിക്കാതെ കഥ പഠയുന്നതെന്ത്നാ? എന്ന ചോദ്ൃത്തിന്‌ മേരിക്കുട്ടി പറഞ്ഞ “സാറു പറഞ്ഞിട്ടാ എന്ന മറുപടിയും “കഥ പറഞ്ഞപ്പം സാറു പിച്ചി” എന്ന അനുബന്ധവും കഥയിലെ കാരൃമെത്തെന്ന്‌ നമുക്ക്‌ വ്യക്തമാക്കി തരുന്നു. കഥ കാത്ൃയമാണ്‌ എന്നും അതു പറയുമ്പോള്‍ സമൂഹത്തില്‍ നിന്ന്‌ “a fla joa’ ഏല്ക്കേണ്ടിവരുമെന്നും കാരൂരിനറിയാമായിരുന്നു. 4.52. വള്ളക്കാരന്‍' എന്ന കഥയില്‍ തോണിതുഴയുന്ന കാര്‍ലോസ്‌ പറയുന്ന കഥക ളോട, മുതലാളിയുടെ പ്രതികരണം കഥയും സത്യവും രതമമിലുള്ള ബന്ധത്തെ സൂച പ്പിയിക്കുന്നു. പം താനീ വള്ളത്തില്‍ കയറിയതില്‍ പിന്നെ പറഞ്ഞതൊക്കെ നുണയാ. തനി കുറക്കും വരാതിരിക്കാന്‍ വല്ലതും പറഞ്ഞോണ്ടിരക്കണം. ഞാ൯ ക്ടന്നുറങ്ങാതെ കേട്ടോണ്ടുമിരിക്കണം. ഇല്ലേലും ഞാന്‍ കിടന്നുറങ്ങുകയും മറ്റുമില്ല.”" ഏകാഗ്രവും ജറ്രഗത്തുമായ ഒരു ഹൃദയ സംവാദമായിതിക്കണം കഥയെന്ന്‌ കാരൂര്‍ നീലകണ്ഠപിള്ള എന്ന കഥാകാരന൯ വിശ്ചസിച്ചിരുന്നു. അപകടം പതിയിരിക്കുന്ന ജീവിതസാഗരത്തിലെ ദുരിതത്തിന്റെ കയങ്ങള്‍ മുറിച്ചുനീങ്ങുന്ന ഒരു നൌകയിരു തുഴക്കൊരനായിരിക്കുന്ന കഥാ കാരനും കൂട്ടിരിക്കുന്ന വായനക്കാരനും ഏന്ന ചിന്തയാണ്‌ കാരുരിനുണ്ടായിരുന്നത്‌. 4.8.3, രത്നവ്യാപാരി” എന്ന കഥയിലെ ശങ്കുണ്ണിമേനോനെ ജനങ്ങള്‍ ഭയപ്പെടുന്നത്‌ അയാളുടെ സംഭാഷണ പ്രിയത്ചം കൊണ്ടാണ്‌. എന്നാല്‍ കഥാകഥനത്തിണ്റെ മര്‍മ്മം 344 അറിയാവുന്ന കാരൂര്‍, കഥ എന്തായിരിക്കണം എന്ന തന്റെ കാഴ്ചപ്പാട ഈ കഥയിലും അവതരിപ്പിക്കുന്നു. ശങ്കുണ്ണിമേനോന്‍, കാര്യത്തില്‍ നിന്ന കഥയിലേക്ക്‌ കടന്നാല്‍ ഭാര്യ ഉടനെ പറയുന്ന ഒരു വാചകം ഇതാണ്‌. “തൊടങ്ങി, ഇനി കണ്ടനൊണയൊക്കെ പയാന്‍ തുടങ്ങി. എന്നാല്‍ ആ രാമായ ണമോ മറ്റോ എടുത്തു വായിക്കരുതോ.” 2? വിരസയായ ഒരു ശ്രോതാവിന്റെ വിമുഖമായ ഒരു ആത്മഗതമാണ്‌ ഇതെന്ന്‌ തോന്നാ മെങ്കിലും, മറവിലിരുന്ന്‌ കഥ ഏറ്റവും അധികം ആസ്ധഥദിക്കുന്നത്‌ ഭാര്യ തന്നെയാണ്‌. കഥാന്തൃത്തിലാകട്ടെ കഥകള്‍, കളവുകളല്ല ഏന്നും നിറം പിടിപ്പിച്ച സത്യങ്ങളെയാണ്‌ അവ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും അദ്ദേഹം വൃക്തമാകുന്നു. തന്റെ കഥകളില്‍ സമകാലികരായ മറ്റു ചെറുകഥാകൃത്തുകളെ പോലെ പാശ്ചാ തൃരചനകളുടെ സ്വാധീനം കടന്നുവരാനിടയില്ലെന്ന്‌ കാരൂര്‍ അഭിമാനപൂര്‍വം പറയു ന്നുണ്ട്‌. “അവരുടെ കഥകള്‍ എനിക്ക്‌ മറുഭാഷയാണ്‌.” ഒരു സാങകേതികമാര്‍ഗ്റവും അറി ഞ്ഞു കൂടാത്തപ്പോഴാണ്‌ താന്‍ എഴുത്തു തുടങ്ങിയത്‌ എന്നും അനുബന്ധമായി കാരൂര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട. “വായനക്കാരനു രസിയിക്കുന്ന മട്ടില്‍വേണം കഥ എഴുതാന്‍. പക്ഷെ ഞാന്‍ അങ്ങനെയല്ല. എനിയ്ക്ക്‌ രസിക്കുന്ന വിധത്തിലാണ്‌ എഴുതുന്നത്‌.” ! വക്താ വില്‍ ഒരു ശ്രോതാവും, എഴുത്തുകാരനില്‍ ഒരു സഹൃദയനും അടങ്ങിയിരിക്കുയ്പോള്‍ മധ്യതമാണ്‌ രചനാപ്രരകിയ പൂര്‍ത്തിയാകുന്നത്‌. നിര്‍വചനങ്ങളും സിദ്ധാന്തങ്ങളും പഠിച്ച്‌ രചന നടത്തിയ മറ്റ എഴുത്തുകാരില്‍ നിന്ന്‌ കാരൂരിനെ വൃതൃസ്തനാക്കുന്നത്‌ രച നയെ കുറിച്ചുള്ള ഈ ബോധ്യമാണ്‌. 344 4.5. കഥകള്‍ വര്‍ഗ്ഗികരിക്കുമ്പോള്‍ എല്ലാ സാഹിതൃകൌതുകങ്ങളിലും “കഥ” എന്ന ഒരു ഘടകമുണ്ട്‌. സ്വാഭാവിക മായ ഒരു ഗോര്രവര്‍ഗഗപാരമ്പരൃത്തില്‍നിന്നാണ്‌ ഇത്‌ കടന്നുവരുന്നത്‌. (്പത്യക്ഷികര ണത്തിന്റെ അനുപാത്രക്രമം, സാഹിതൃരൂപങ്ങള്‍തോറും വൃത്യസ്തമാകുമെന്നുമാത്രം. കഥ കൈക്കൊള്ളുന്ന രൂപത്തിന്റെ വൈവിദ്ധ്യം അനന്തമാണ്‌. കഥയല്ല, കഥ കൈകാര്യം ചെയ്ത രീതിയാണ്‌ കഥാപഠനത്തില്‍ നിരിക്ഷണവിധേയമാക്കേണ്ടത്‌. കഥാസംവിധാ നത്തില്‍ വ്യാപരിക്കുന്ന എഴുത്തുകാരന്റെ മനസ്സാണ്‌ മൂല്യബോധത്തെ സൃഷ്ടിക്കുന്ന ത്‌. കഥാരപന, കഥപറയല്‍ മാതമല്ല, മുല്യഘടനയെ സൃഷ്ടിക്കല്‍ കൂടിയാണ്‌. രചന യിരനിന്നും രചനാശൈലിയില്‍നിന്നും മുലൃഘടനയെ വേര്‍പെടുത്താന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ്‌ ഒരു കഥ, വിശേഷപഠനത്തിന്‌ സാദ്ധ്യത നല്‍കുന്നത്‌. അത്തരം കഥകള്‍, അര്‍ത്ഥവത്താക്കുന്ന കാര്യങ്ങളെ ഡൃക്തമാക്കി? സ്വയം അരത്ഥവത്തായിതീ രുന്നു. കാരൂരിന്റെ കഥകളെ പഠനസൌഈകരൃത്തിനുവേണ്ടി പലരും പട്ടികപ്പെടുത്തിയിട്ടു ണ്ട്‌. പഠനലക്ഷ്യങ്ങളാണ്‌ ഈ പട്ടികപ്പെടുത്തലുകള്‍ക്ക്‌ നിദാനം. മനുഷ്യാവസ്ഥകളോ ടുള്ള പ്രതികരണങ്ങള്‍ എല്ലാ കഥകളിലും (്രതൃക്ഷപ്പെടുന്നതിനാല്‍ ഈ പഠനത്തിരു സദ്ര്പദായിക വര്‍ഗ്ഗീകരണത്തിന്‌ പ്രസക്തിയില്ല. മനുഷ്യനെക്കുറിച്ചുള്ള വൃത്ൃസ്ത മായസങ്കലപങ്ങള്‍ കേട്ടുമടുത്ത മലയാളകഥയില്‍ അവ നേരിട്ടു പറഞ്ഞ്‌ വിരക്തി വര്‍ദ്ധി പ്പിക്കാ൯ കാരുര തുനഞ്ഞില്ല. 4.6.3, വീട എന്ന സങ്കല്‍പം പൂര്‍ണ്ണമാക്കുന്ന വിവിധ ഘടകങ്ങളുടെ ചേരുവകള്‍ നിര ന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്‌. ഗാര്‍ഹികാന്തരീക്ഷത്തിലെ വൃക്തി, അവന്റെ വ്വിധ അവകാശങ്ങള്‍, പുമതലകശ ഇവയെല്ലാം കാരൂരിന്റെ കഥാലോകത്തില്‍ സമഗ്രമായി 345 പ്രതൃക്ഷപ്പെടുന്നു. മുഖംമൂടികളില്ലാതെ പെരുമാറുന്ന മനുഷ്യന്‍ സാധാരണ ഗാര്‍ഹി കാന്തരീക്ഷത്തിന്റെ പ്രത്യേകതയാണ്‌. നവോത്ഥാന ആശയഗതികള്‍ പ്രചാരത്തില്‍ വരു ന്നതിന്‌ മുമ്പ്‌ നിയമങ്ങള്‍ക്കു സ്വമേധയാ കീഴ്പ്പെടുന്ന മനുഷ്യനെയാണ്‌ കഥാലോകത്ത്‌ കാണാന്‍ കഴിയുക. എന്നാരു ചില ഗാര്‍ഹികഘടനകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്ന മനുഷ്യനു നവോത്ഥാനകാലം മുതര കഥകളില്‍ പ്രതൃക്ഷപ്പെടുന്നു. കൂട്ടുകുടുംബ വ്യ വസ്ഥയിരനിന്നുമാറി, അണുകുടുംബ വ്യവസ്ഥയിലേക്കും സംബന്ധത്തിരുനിന്നുമാറി ഈഷ്മളമായ ദാമ്പതൃത്തിലേക്കുമുള്ള (പ്രവേശം ഈ കാലഘട്ടത്തിന്റെ സവിശേഷത യാണ്‌. നവോത്ഥാനകാലം മുന്നോട്ടുവയ്ക്കുന്ന കുടുംബസങജ്ംല്പത്തിലെ നല്ല വശങ്ങളെ കാരൂര്‍ കഥകളിലവതരിപ്പിക്കുന്നു. നാടുവാഴ്ത്ത,/കൂട്ടുകുടുംബ വ്യവസ്ഥയിലെ നനയുക ളുടെ വശംകൂടി ഉള്‍ക്കൊണ്ടാലേ അത്‌ പുര്‍ണ്ണമാവുകയുള്ളു എന്ന്‌ കാരൂര്‍ കരുതുന്നു മുണ്ട്‌. മാതൃത്വത്തിന്റെ സ്നേഹസാന്നിദ്ധൃവും പിതൃത്ചത്തിന്റെ രക്ഷാകര്‍ത്തൃസഹജ മായ വാത്സല്യവും സാഹോദര്യത്തിന്റെ രാഗവൈരാഗ്യങ്ങളും എല്ലാം മനുഷ്യബോധ വുമായി കൂട്ടുപ്പിണഞ്ഞു കിടക്കുന്നതാണെന്ന്‌ തന്റെ കഥകളില്‍ കാരൂര്‍ വ്യക്തമാക്കി. പ്രണയവും സ്നേഹവും, കാമവും ദാഹവും, എല്ലാം വൃതൃസ്തമാണെന്്‌ കഥാനുഭവ ങ്ങളിലൂടെ ബോദ്ധ്യപ്പെടുത്താ൯ അദ്ദേഹം (രദ്ധിക്കുന്നു. സുഖദുഃഖങ്ങള്‍ അതിയ്യെ പൂര്‍ണ്ണതയില്‍ പങ്കുവയ്ക്കുന്ന ഗൃഹാന്തരീക്ഷം കാരൂര്‍കഥകളുടെ സവിശേഷതയാണ്‌. 4.62, വിശപ്പിന്റെ കഥകള്‍ എന്ന വിശേഷണം കാരൂര്‍ കഥകള്‍ക്ക്‌ ചരിരതകാരന്മാര്‍ നല്‍കി യിട്ടുണ്ട. എന്നാല്‍ കാരൂര്‍കഥകളില്‍ കാണുന്ന വിശപ്പ്‌ വലിയ ഒരര്‍ത്ഥത്തെ ഉള്‍ക്കൊ ഒളുന്നതാണ്‌. ദാര്‍ശനിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയല്ല അദ്ദേഹം വിശപ്പ്‌ എന്ന വികാരത്തെ അവതരിപ്പിക്കുന്നത്‌. ദാരിദ്രം സൃഷ്ടിച്ച വിശപ്പ പൂര്‍ണ്ണമായി അനുഭവി പ്പിക്കാന്‍ തന്റെ കഥകളില്‍ കാരൂര്‍ ശരദ്ധിച്ചു. ഗാര്‍ഹികാത്തരിക്ഷത്തിര നിറഞ്ഞു 346 നില്‍ക്കുന്ന വിശപ്പ കാരൂരിന്റെ ആദ്ൃകഥയിലെ ആദ്ൃവാചകമായി ചരിതത്തില്‍ സ്ഥാനം നേടുന്നു. പടുകാലം പിടിച്ച തള്ളയും, പേടുത്ത കെട്ടിയവളും, വയറ്‌ കത്തിത്തളര്‍ന്ന കിടാങ്ങളും ഉള്ള കുരയിലേക്ക്‌ കയറുന്ന ഗൃഹനാഥന്‌ വിശപ്പിന്റെ ലോകത്ത്‌ സ്വയം എരിയുന്നവനാണ്‌.്‌ വയറിന്റെ വിശപ്പമ്വേഷിക്കേണ്ടവന്‍ കഥാകാരനല്ല എന്ന്‌ വിമര്‍ശ കര്‍ പറയുമ്പോഴും കാരൂര്‍ അടിസ്ഥാന പ്രശ്നമായിത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദുങ്ങളാരു ശരിതെറ്റുകളെ കുറിച്ചമ്പേഷിക്കാതെ കുറ്റവാളിയായി തീരുന്ന മനുഷ്യന്‍, കൂടുതല്‍ കുറ്റങ്ങളില്‍ എത്തിച്ചേരുന്നത്‌ ലോക ത്താകെ നവോത്ഥാന കഥാസാഹിതൃത്തിന്റെ പ്രീയപ്പെടു വിഷയമായിരുന്നു. വയറിന്യെ വിശപ്പ്‌ മനുഷ്യനെ സന്മാര്‍ഗ്ഗത്തില്‍നിന്ന്‌ വൃതിചലിപ്പിക്കുന്നു എന്ന ചിന്ത കഥാകാരന്‍ പ്രചരിപ്പിക്കാമോ എന്ന്‌ നിരൂപകന്മാര്‍ അന്പേഷിച്ചിടടുണ്ട്‌. കാരൂരിന്റെ ചെകുത്താന്‍ എന്ന കഥയിലെ കിഴവി നിസ്സഹായയായ മറിയത്തോട “നോയ്ക്കോ, നീയാ കൊച്ചു ങ്ങളെ പട്ടിണിക്കിട്ട കൊല്ലരുത്‌ കേട്ടോ. ദൈവശോദ്യം ഉണ്ടാകും, ഞാന്‍ പറഞ്ഞേക്കാം" എന്ന്‌ ഉപദേശിക്കുമ്പോള്‍ മറിയത്തിന്റെ മറുചോദ്യം ശ്രദ്ധേയമാണ്‌. “പട്ടിണിയിടുന്ന തിന മാധ്രമേ ദൈവശോദ്യം ഒള്ളോ” ദൈവം പട്ടിണി കിടക്കുന്നവരുടെ കൂടെയാണോ. പട്ടിണി സൃഷ്ടിക്കുന്നവരുടെ ഒപ്പമാണോ എന്ന ലളിതമായ ചോദ്യമാണ്‌ വിശപ്പിന്റെ കഥകളില്‍ കാരൂര്‍ ഉയര്‍ത്തുന്നത്‌. പലര്‍ക്കും വിശപ്പ്‌ ഗവേഷണം നടത്താനുള്ള ദാര്‍ശ നിക പ്രശ്നവും, സൌന്ദര്യാവ്വേഷകരായ വിമര്‍ശകന്മാര്‍ക്ക്‌ അആപ്രിയമുണ്ടാക്കുന്ന ഒരു ആവിഷ്കാര പ്രശ്നവുമാണ്‌. നവോത്ഥാന കഥാകാരനയാര്‍ അനുഭവിച്ചതും കലാനുഭവ ങ്ങളിലൂടെ വൃക്തമാക്കിയതും വിശപ്പിന്റെ യാഥാര്‍ത്ഥ്യമാണ്‌. കാരൂര്‍കഥകളില്‍, വിശ കടുന്ന മനുഷ്യന്‍ എല്ലാ ധാര്‍മ്മികബോധത്തിനും അതീതനായി നില്‍ക്കുന്നു. ദാര! ഗ്രൃവും വിശപ്പും ഇണപിരിയാത്ത ഇരട്ടകളാണെന്ന്‌ കാരൂര്‍ ഓരര്‍മ്മപ്പെടുത്തുന്നു.-്‌ 347 4.6.3. എല്ലാ കഥാകാരയ്മാരുടെയും (പ്രീയപ്പെട്ട വിഷയമാണ്‌ മനസ്‌. ശാസ്ധതത്തിന്‌ നിര്‍വ്വചിക്കാന്‍ കഴിയാത്ത മനസ്സിനെ നിത്യമായി പിന്തുടരുന്ന കല, ആവിഷകാരങ്ങളി ലൂടെ അതിന്റെ അനുഭവസാക്ഷ്യങ്ങളെ ബോദ്ധയപ്പെടുത്തുന്നു. ഏകാന്ത അനുഭവിക്കുന്ന മനുഷ്യന്‍ ചെറുകഥാകാരന്റെ പ്രിയപ്പെട്ട വിഷയവുമാണ്‌. മനസ്സും ഏകാന്തതയും കാരു രിന്റെ കഥാലോകത്തെ പ്രധാന പരാമര്‍ശങ്ങളാണ്‌. ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ലോകം ഏത്‌ (്രകാരത്തിലാണ്‌ പരാജയപ്പെടുത്തുന്നത്‌ എന്നതിനെ കുറി പുള്ള അസവേഷണവും കാരൂര്‍കഥകളില്‍ കാണാം. കൂട്ടായ്മയിലാണ്‌ മനുഷ്യത്തം സഫ ലമാകൂന്നതല്‍ എന്നും ഒറ്റപ്പെടലിന്റെ തീക്ഷണത വര്‍ദ്ധിക്കുംതോറും മനുഷ്യന്‍ കൂടു തരു കൂടുതല്‍ നിസ്സഹായനായി തീരുന്നുവെന്നും ഈ കഥകള്‍ നമ്മെ ബോദ്ധ്യപ്പെടു CPO a ¢ 6 ത്തുന്നു. ഏകാന്തതയുടെ പരിചിതമായ പരിസരങ്ങളല്ല ജീവിതപരാജയങ്ങളുടെയും പരിത്ൃക്തതയുടെയും സന്നിഗ്ദ്ധ നിമിഷങ്ങളുമാണ്‌ കാരുര്‍കഥകളില്‍ അധികം പ്രത്യ ക്ഷപ്പെടുന്നത്‌. യുക്തിക്ക്‌ നിരക്കാത്ത ആധിപത്യങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമി ക്കുന്ന മനുഷ്യന്‍ അതിയുള്ള സമരമുഖങ്ങള്‍ കണ്ടെത്തുന്നത്‌ കുട്ടായ്മകളിലാണെന്ന ശുഭ്രപതീക്ഷ നിലനിര്‍ത്തുന്നവയാണ്‌ ഇതിലെ പല കഥകളും. ഏകാന്തതയോടെപ്പം മലയാളി ഉപയോഗിക്കുന്ന ഒരു പദമാണ്‌ കാല്പനികത. ഗദ്യശൈലിയില്‍ കാല്പനികത അനുഭവിപ്പിക്കുന്ന എഴുത്തുകാര്‍ അപൂര്‍വമാണ്‌. കാല്പ നികതമയെക്കുറിച്ചുള്ള ഏതൊരു ചിന്തയിലും വികാരത്തെ കുറിച്ചും ഭാവനയെ കുറിച്ചു മുള്ള ചര്‍ച്ചുകള്‍ ഉയര്‍ന്നുവരും. ഏകാകികളുടെ ജരതപ്തമായ മനസ്സുകളെ അവതരി പപിക്കുന്നതില്‍ കാലപനികശൈലി കഥാകൃത്തിന്‌ സഹായകമാകുന്നു. എന്നാല്‍ കാരു രിന്റെ കാല്പനികശൈലി വികാരത്തേക്കാള്‍ കൂടുതല്‍ വിചാരത്തിന്‌ പ്രാധാന്യം നല്‍കു സനതാണ്‌. ആഖ്യാനത്തില്‍, യഥാര്‍ത്ഥലോകത്തില്‍നിന്ന്‌ സങ്കപ്പലോകത്തിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ എഴുത്തുകാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമര്‍ത്ഥ ide മായി കൈകാര്യം ചെയ്യാനാണ്‌ കാരൂര്‍ കാല്പനികശൈലി ഉപയോഗിക്കുന്നത്‌. കാല്പ നികതയുടെ സ്വപനലോകത്തോട കാരൂരിന്‌ മമതയില്ല. കാല്പനികനായിരിക്കെത്തന്നെ മുഴുവന്‍ മനുഷ്യരെയും പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ കാരൂരിന്റെ കഥകള്‍ക്ക്‌ കഴിയു am, 26 4.6.4. ആദര്‍ശലോകത്തെക്കുറിച്ച്‌ പറയാത്ത എഴുത്തുകാരില്ല. അതിനെ സൃഷ്ടിച്ചെടു ക്കലാണ്‌ തന്റെ കടമ എന്‍ എഴുത്തുകാര്‍ വിശ്ചസിക്കാറുണ്ട്‌. എന്നാല്‍ താന്‍ മാരരമേ ആ കടമ നിര്‍വൃഹിക്കുന്നുള്ളുവെന്നും മറ്റുള്ളവരെല്ലാം വിപരീതമാര്‍ഗ്ഗത്തിലാണ്‌ സഞ്ച രിക്കുന്നത്‌ എന്നും കരുതുന്ന എഴുത്തുകാരുമുണ്ടെ. തന്റെ തത്ധശാസ്ര്തത്തെ സര്‍ഗ്ഗസി ദ്ധിയില്‍ അവതരര്‍പ്പിക്കുമ്പോള്‍ ഒരു എഴുത്തുകാരനു പുലര്‍ത്തേണ്ടുന്ന ജാരനത കാരൂര്‍ കഥകളില്‍ കാത്തുസൂക്ഷിച്ചു. സൌന്ദര്യവിക്ഷണത്തില്‍ സന്ധിചെയ്യാതെ മുല്യബോധ ങ്ങള്‍ അവതരിപ്പിക്കുന്നതിലും അവയെ മനുഷ്യോചിതമായി പ്രചരിപ്പിക്കുന്നതിലും അദ്ദേഹം (ശ്രദ്ധിച്ചു. വ്യക്തിയെന്ന നിലയിലും സാമുഹൃജ്കിവി ഏന്ന ന്ലയ്ലും മനു BH ഉയര്‍ത്തിപ്പിടിക്കേണ്ട മാനവികതാബോധം കാരൂര്‍ കഥകളിലൂടെ അവതരിപ്പിച്ചു. എന്നാല്‍ നവോത്ഥാന ചന്തയിലെ നവലോക്ഷകമത്തെ കാരുര വിമര്‍ശനത്തോടെ മാത്രമേ സ്വീകരിച്ചുള്ളൂ. നവലോകത്തിന്റെ മൂലൃക്രമങ്ങള്‍ നിലവിലുള്ള നന്മകളെ ഇല്ലായ്മ ചെയ്യുന്ന രീതികളില്‍ അദ്ദേഹം ആശകകാകുലനായിരുന്നു. പ്രായോഗിക ജീവിതശൈലി വിജയം നേടുമ്പോള്‍ നനതിയകളെക്കുറിച്ചും ശരിതെറ്റുകളെ കുറിച്ചും വിചാരപ്പെടുന്ന നിരവധി കഥാപ്ഠ്രതങ്ങള്‍ കാരൂരിന്റെ കഥകളിരു പ്രതൃക്ഷപ്പെടുന്നു. പുതിയ ലോക ത്തിന്റെ കാപട്യങ്ങളോട പൊരുത്തപ്പെടാത്തവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നവോത്ഥാന കാലഘട്ടത്തിലെ സന്ദിഗദ്ധമനസ്സിന്റെ പ്രതിധനികളാണ്‌. (പ്രായോഗികബുദ്ധി താല്‍ക്കു ലിക നേട്ടങ്ങളെ നല്‍കിയേക്കാമെങ്കിലും അത്‌ നിലനില്‍ക്കുന്ന വൃവസ്ഥയിലെ നമ കളെ ഇല്ലാതെയാക്കുന്ന അവസ്ഥ കാരൂരിന്റെ കഥകളില്‍ തെളിഞ്ഞുന്ല്‍ക്കുന്നു. 349 പ്രായോഗികബുദ്ധിയും (്രയോജനവാദവും ആര്‍ത്തി പെരുത്ത മനുഷ്യനെ സൃഷ്ടി ക്ട്ുമെന്നും മാനവികതയുടെ ഭാവിയെ ഇരുട്ടിലാക്കുമെന്നും കഥകളിലൂടെ കാരൂര്‍ വ്യക്ത മാക്കി. ആധുനിക വിദ്യാഭ്യാസം, ശാസ്രതപുരോഗതി, ആസുധതിതവികസനം തുടങ്ങിയ നവോത്ഥാനകാല സാമൂഹിക കാഴ്ചപ്പാടുകളെ ത്യാജ്യശ്രാഹൃയ വിവേചനബുദ്ധ്യാ സ്വീക രിക്കണമെന്ന്‌ അദ്ദേഹം കഥകളിലൂടെ നിര്‍ദ്ദേശിച്ചു. ഇത്തരം കഥകളില്‍ കാല്പനിക ശൈലിയുടെ മാര്‍ദുവമല്ല ക്ലാസിക്‌ ശൈലിയുടെ അഭിജാതഗയരവമാണ്‌ വായനക്കാരന്‍ അനുഭവപ്പെടുന്നത്‌." 4.6.5. ജന്പപിയ സാഹിത്യവും ജനകീയ സാഹിത്യവും തമ്മിലുള്ള വൃത്യാസം കാരൂര്‍ തിരിച്ചറിഞ്ഞിരുന്നു. ചെറുകഥ എന്ന സാഹിതൃരൂപത്തിന്‌ വായനക്കാര്‍ വര്‍ദ്ധിച്ചുവന്ന നവോത്ഥാനകാലഘട്ടത്തില്‍ വായനക്കാരനെ ജീവ്തസമസ്ൃകളില്‍നിന്നും അകറ്റി കൊണ്ടുപോയി കേവലമായ ആത്മസംത്ൃപതിയിലേക്ക്‌ നയിക്കുന്ന ഒരു രചനാരീതി രൂപംകൊള്ളാനു തുടങ്ങിയിരുന്നു. ജനങ്ങളെ പര്വരത്തിപ്പിക്കാ൯ ശ്രമിക്കാത്ത ജന പ്രിയ സാഹിത്യരൂപമായി ചെറുകഥ തരംതാഴരുത്‌ എന്ന ശാഠ്യം കാരുരിനുണ്ടായിരു ന്നു. ചിന്തയ്ക്ക്‌ സാന്നിദ്ധ്യമില്ലാത്ത രചനകള്‍ മാനവികതാബോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ കാരൂരിന്‌ അറിയാമായിരുന്നു. 4.7. രചനയും മാനേവികതാമുല്ൃവും COATS = മാനവികത - എന്നതുകൊണ്ട്‌ പൊതുവായി ഉദ്ദേശിക്കുന്നത്‌ എന്താണ്‌ എന്നും, അതിന്റെ വികാസപരിണാമങ്ങളും സ്വാധീന സവിശേഷതകളും ഏതെല്ലാം വിധത്തിലായിരുന്നുവെന്നും ഒന്നാം അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. നവോത്ഥാനകാലചെറുകഥാകാരയാരുടെ മുല്യൃസങ്കലപത്തെക്കുറിച്ചും, അതില്‍ മാന വികതാ ബോധത്തിനുണ്ടായിരുന്ന പ്രാധാനൃത്തെക്കുറിച്ചും രണ്ടാമദ്ധ്യായത്തിത്‌ വില 180 യിരുത്തിയിട്ടുണ്ട. ഏന്നാല്‍ ഒരു എഴുത്തുകാരന്റെ രചനയില്‍ ഒരു മൂല്യചിന്ത ലീന്മാ യിരിക്കുന്നതിനെ കുറിച്ച നിര്‍ണ്ണയിക്കാന്‍ സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍കൂടി ആവ ശൃമായിവരുന്നു. ഏതെങ്കിലും ഒരു മുലൃത്തിന്റെ പ്രചാരകനാണ്‌ താനെന്ന്‌ ഒരു എഴു ത്തുകാരനും മുന്‍കൂട്ടി പ്രസ്താവിക്കാറില്ല. ഒരു മൂല്യത്തെ താന്‍ വിശദീകരിച്ചിട്ടുണ്ട്‌ എന്ന്‌ പലപ്പോഴും എഴുത്തുകാര്‍ പോലും തിരിച്ചുറിയാവുമില്ല. സമൂഹവുമായുള്ള പ്രതി പ്രവര്‍ത്തനത്തില്‍ നിന്ന്‌ ഒരു എഴുത്തുകാരന്റെ മനസ്സില്‍ രൂപംകൊള്ളുന്ന ആദര്‍ശ ബോധം അനുകൂലമായ സാഹചര്യത്തില്‍ പുറത്തുവരികയാണ്‌ ചെയ്യുന്നത്‌. മനുഷ്യന്റെ പ്രിതോവസ്ഥകളെ മുന്‍നിര്‍ത്തി പ്രശനാപ്രഗഥനത്തിലേക്കും പരിഹാരനിര്‍ദ്ദേശത്തി ലേക്കും പ്രവേശിക്കുന്ന ഒരു ഫ്യൂമനിസ്റ്‌എഴുത്തുകാരന്റെ ആദര്‍ശബോധം സാമാന്യേന താഴെപറയുന്നവയായിരിക്കും. മാനവികതയെ മുനനിരത്ത്‌! രപനാപ്ര്രകീയയിര ഏര്‍പ്പെടുന്ന ഒരു എഴുത്തുകാ ര൯ വിധിയുടേയും, പ്രകൃതിയുടേയും കളീപ്പാവയായിരിക്കാ൯ ഒരിയ്ക്കലും ഇഷടപ്പെ ടുകയില്ല. സ്വത്രന്തമായ ആജ്ഞാശക്തിയുടേയും അഭിജാതമായ വികാരത്തിന്േയും ഉട മായായിരിക്കും അയാള്‍. സാഹിത്യപരമായ കാഴ്ചപ്പാടിനോടൊപ്പം സാമുഹ്ൃവീക്ഷ ണവും പ്രധാനമാണ്‌. താല്‍ക്കാലികമായ താല്പര്യങ്ങളെ നോക്കിയല്ല ദീര്‍ഘകാലത്തേ ക്കുള്ള നിരീക്ഷണങ്ങളാണ്‌ ഇയാള്‍ മുന്നോട്ടുവെക്കുന്നത്‌. ആന്മരികമായ പ്രചോദന ത്തിനുകൂട്‌ വിധേയനായി രചനയിലേരപ്പെടുന്ന കലാകാരന്‍ കലാസത്യത്തെ ആവി ഷ്കരിക്കുക മാത്രമാണ്‌ തന്റെ ദാത്ൃമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഒരെഴുത്തു കാരന്‍ താന്‍ അറിയാതെ തന്നെ, താന്‍ പ്രതിനിധാനം ചെയ്യുന്ന കാലത്തിന്റേയും മാന വരാശിയുടെയും സന്ദേശമായിതീരുന്നു. അതിനാല്‍ ഭാതികപ,പശ്നങ്ങളെ കുറിച്ചു മാത്ര മല്ല, മനുഷ്ൃസ്വഭാവത്തെകുറിച്ച്‌ സൂക്ഷ്മനിരീക്ഷണം നടത്താനും, ആര്‍ജിച്ചെടുത്ത ജ്ഞാനം ലഭള്ളിതവും സുന്ദരവുമായ ഭാഷയില്‍ സമൂഹത്തോട പറയാനും കഴിയണം. 353 പോരായ്മകളുടെ ഒരു ചേരുവയാണ്‌ മനുഷ്യ൯ എന്ന ധാരണ മനസ്സില്‍ വെച്ചു കൊണ്ടു തന്നെ ഈ എഴുത്തുകാരന്‍ മനുഷ്യനിലുള്ള നദ്മയിലും, മാനവരാശിയുടെ പ്രോജ്വലമായ ഭാവിയിലും വിശ്ചസിക്കുന്നു. മനുഷ്യനെ മനുഷ്യരുമായി ബന്ധീപ്പിക്കു ന്നതില്‍ തന്റെ കലാസൃഷ്ടി ഒരു ഇടനിലയായി വര്‍ത്തിക്കണമെന്ന്‌ അയാശ്‌ കരുതുന്നു. ഹ്യൂമനിസത്തിന്‌ വിശ്വാസ്പ്രമാണങ്ങളേ പാടില്ല എന്നും തത്ചചിന്തകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല എന്നും ടി.എസ്‌. എലിയറ്റിന്റെ പ്രസ്താ വന പ്രൊഫ. കെ.എം. തരകന്‍ ഉദ്ധരിച്ചിട്ടുണ്ട. കേവല ഹ്യൂമനിസത്തിന്റെ പ്രസക്തി കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ എലിയറ്റിന്റെ കാഴ്ചപ്പാട്‌ കാലഹരണപ്പെട്ടതാണ്‌. “തത്വ ചിന്ത ഉള്‍ക്കൊള്ളുന്ന കൃതി വില രേഖപ്പെടുത്തിയ സമ്മാനം പോലെയാണെന്ന്‌ മാര്‍ഷല്‍ പ്രൂസ്റിന്റെ നിഗമനം തരകന്‍ ഉദ്ധരിക്കുന്നതും ഇക്കാലത്ത്‌ അസംഗതമാണ്‌.്‌ ഹൃദയവിശാലത, സഹിഷ്ണുത, സമചിത്തത, സുബുദ്ധി എന്നിവയ്ക്ക്‌ ഒരു ഫ്യൂമ നിസ്റ്റ എഴുത്തുകാരന്‍ നല്‍കുന്ന പ്രാധാന്യം ശ്രദ്ധിക്കേണ്ടതുണ്ട. ഭിന്നസ്വഭാവക്കാരായ മനുഷ്യരെ ആ സ്വഭാവങ്ങളുടെ പശ്ചാത്തലത്തിരു തന്നെ വിലയിരുത്താന്‍ മാനവിക താവാദിയായ ഒരു എഴുത്തുകാരന്‍ കഴിയണം. തന്റെ കഥാപാത്രങ്ങളോട അമിതമായ മമതയോ അത്ൃധികം വൈരമോ അയാള്‍ വെച്ചു പുലര്‍ത്തരുത്‌. ഏതെങ്കിലും കഥാപാ തത്തെ അതിരുകടന്ന്‌ പരിഹസിക്കാനോ, വിവേകം വിട്ട ഭത്സിക്കാനോ അയാള്‍ മുതി രരുത്‌. പ്രശംസാവചനങ്ങള്‍ ചൊരിഞ്ഞ്‌ ദിവ്യനാക്കുകയുമരുത. ഒരു നേര്‍രേഖകൊണ്ട്‌ വകഞ്ഞുമാറ്റാവുന്നതാണ്‌ ലോകത്തിലെ നന്മതിയകള്‍ എന്ന്‌ അയാള്‍ തെറ്റിദ്ധരിക്കുക യുമരുത്‌. നിഷേധാത്മകമല്ല, നിരൂപണാത്മകമാണ്‌ ഫ്യൂമനിസ്റ്ിന്റെ ചിന്താരീതി. നിലവിലുള്ള മൂല്യങ്ങളെ നിലനിര്‍ത്തി അനുഭാവപൂര്‍വ്വം മാനവസമുദായത്തെ നിരൂപണം ച്െയ്യാ൯ 182 ഫ്യൂമനിസ്റ്റിന്‌ കഴിയണം. ഒരു പുതിയ വീക്ഷണഗതി സൃഷ്ടിക്കുവാന്‍ അയാള്‍ ബാദ്ധ്യ തപ്പെട്ടവനുമാണ്‌. ഈ വീക്ഷണഗതി സാമൂഹയ പുരോഗതിക്ക്‌ അനുഗുണ്മാണോ എന്‌ അയാള്‍ വിവേചിച്ചറിയുകയും വേണം. കാരൂരിന്റെ രചനകള്‍ ഈ സങ്കല്പങ്ങളോട നീതി പുലര്‍ത്തുന്നതാണ്‌. 4.8. കാരുരിന്യെ വൃതിതിക്തുരു സിദ്ധാന്തങ്ങള്‍ ഹൃദാസ്ഥമാക്കി രചന ആരംഭിക്കുന്ന സ്വഭാവം എഏഴുത്തുകാരനി ലു, സാമൂഹാകസന്രഭങ്ങളുടെ സ്വാധീനഫലമായി സൌന്ദര്യേതരമായ പല ഘടകങ്ങളും രചനയില്‍ വന്നുചേരും. കലാസഈന്ദരൃത്തെ ന്ലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ഘടക ങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു ഏന്നതാണ്‌ കാരൂരിന്റെ വിജയം. നവോത്ഥാന കഥാ ക്ൃത്തുക്കശക്കുടയില്‍ കാരുരിനെ വൃതിരക്തനാക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന വയാണ്‌. 1 ആധുനിക പാശ്ചാത്യ യുക്തിബോധത്തെ അതേ പ്രകാരത്തില്‍ ഉശക്കൊള്ളാന്‍ കാരൂര്‍ തയ്യാറായില്ല. നവോത്ഥാനകാല മൂല്യബോധങ്ങള്‍ക്ക്‌ തുടക്കം കുറിക്കു മ്പോള്‍തന്നെ കേരളത്തിന്റെ ജാതിജനി നാടുവാഴിത്ത ക്രമത്തിന്റെ പില മൂല്യ ങ്ങളെ ന്ലനിരത്താ൯ ആഗ്രഹിച്ചു. 2. ഏതൊരു മൂല്യവും അത്‌ സൃഷ്ടിച്ചു വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ്‌ നിലകൊ ളുന്നത്‌ എന്നും പുതിയ മൂല്യബോധങ്ങളോട പൊരുത്തപ്പെടാന്‍ മനുഷ്യന്‍ പ്രയാ സപ്പെടേണ്ടിവരുമെന്നും കഥകളിലൂടെ വൃക്തമാക്കി. 3. സ്ഥിരോത്സാഹിയും കര്‍മ്മനിരതനുമായ ശരാശരി മനുഷ്യനെ കഥകളിലൂടെ അവ തരിപ്പിച്ച കാരുര ആദരശപ്രസംഗം ചെയ്യുന്ന കുലീനരായ കഥാപാഠ്രതങ്ങളെ കഥ 33 കളില്‍നിന്ന ഒഴിച്ചുനിരത്തി. 4. റിയലിസത്തോട ആഭിമുഖ്യം കാണിച്ചു ഒരെഴുത്തുകാരനാണ്‌ കാരൂര്‍. സാമുഹിക ജീവിതത്തിന്റെ ദോഷവശങ്ങളെ മാതമേ ഒരു റിയലിസ്റ്റ്‌ അവതരിപ്പിക്കാവു എന കാരൂര്‍ കരുതിയില്ല. ഗുണവശങ്ങളെ കൂടി ശ്രദ്ധയിരപ്പെടുത്തി പരാജയബോധമി ല്ലാതെ മാനവസമുദായത്തിന്റെ ഉയര്‍ന്ന ഭാവിയെ സ്വപ്നം കാണുവാന്‍ വായന ക്കാരെ ദ്രപരിപ്പിച്ചു. ട. മനുഷ്യനയ്മയിക്ക്‌ ഉതകുന്ന പ്രസ്ഥാനങ്ങളില്‍ പങ്കാളിയാവുകയും അതിന്റെ ആദര്‍ശപിടിവാശിയോട്‌ അകന്നുനില്‍ക്കുകയും ചെയ്ത കാരൂരിന്റെ വ്ൃക്തിജീ വിതം പൊതുവെ സംഘര്‍ഷങ്ങളെ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ സാഹിതൃജീവിത ത്തില്‍ വര്‍ഗ്ഗവീക്ഷണത്തിന്റെ (Class ഗോഡ) സ്വാധീനത്താല്‍ നിസ്വവര്‍ഗ്ഗ ത്തിന്റെ പ്രശ്നങ്ങളെ കഥകളില്‍ പക്ഷപാതപരമായി അവതരിപ്പിച്ചു. 6. മറ്റ ചെറുകഥാകൃത്തുക്കള്‍ പാശ്ചാതൃമാതൃകകള്‍ അന്ധമായി പിന്തുടരാന്‍ ശ്രമി ച്ചപ്പോള്‍ കാരൂര്‍ ഭാരതീയവും കേരളീയവുമായ ആഖ്യാന സ്രമ്പദായത്തെ ചെറു കഥയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി. ലളിതാംബിക അന്തര്‍ജനത്തിന്റെ രചനാലോകത്തെ പൊതുവായി പരാമര്‍ശിച്ച ഇരുവരുടെയും കഥകളെ താരതമൃപഠനത്തിന്‌ വിധേയമാക്കുകയാണ്‌ അടുത്ത അദ്ധ്യാ യത്തില്‍. 354. a) Bio. fs 1 നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1979 (ഞാന്‍ കഥാകാരനായ കഥ എന്ന ലേഖനം) പേജ്‌ 708-7145 ജയച്രന്ദന്‍ ടി.എന്‍. : കഥയുടെ പിന്നിലെ കഥ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവം, 1986, കാരുരുമായ്‌! നടത്തിയ അഭി മുഖം, പേജ്‌ 27-43 ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, ലേ. ഞാനെന്തിന്‌ എഴുതുന്നു, പേജ്‌ 75 2. രാമകൃഷണന്‍ ദേശമംഗലം : കവിയുടെ കലാത്ര്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റ്വ്യൂട, 1989, Gol 19 3, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ രണ്ടാംഭാഗം കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 39798, പേജ്‌ 709 4. കൃഷ്ണപിള്ള ഇ.വി. : ജഇ.വിയുടെ തിരഞ്ഞെടുത്ത കൃതികള്‍ കോട്ടയം: ഡി.സി. ബുക്സ്‌, 1994, (തകഴിയുടെ പതിതപങ്കജം - അവതാരിക പേജ്‌ 37? 5. ഒരു സംഘം ലേഖകന്മാര : കാരൂര്‍ (സ്മരണകളും പഠനങ്ങളും?) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സ്ധാവലംം, 3977, ലേ: ഞാനെന്തിന്‌ എഴുതുന്നു, പേജ 175 6. a : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 7 (പി. കുമാരന്‍നായ രുടെ അനുസ്മരണം) 7, we : കാരുര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3977, പേജ്‌ 73, പി.ജി. പിള്ള എഴുതിയ ലേഖനം 8, we : കാരുര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 39, നാലാങ്കല്‍ എഴുതിയ ലേഖനം iss 9, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3979, പേജ്‌ 667 തേക്കുപാടട എന്ന കഥ 10. wee : കാരൂരിന്റെ കഥകള്‍ (ഒന്നാഛഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 19739, (കഥയല്ല എന്ന ഭാഗം) 33. ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ സ്മരണകളും പഠനങ്ങളും കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1977, പേജ്‌ 133 72. സരസ്ധതി ബി. ‘ ഓര്‍മ്മകള്‍ ചന്നഗന്ധം പോലെ, കോട്ടയം: സാഹിത്യ (പ്രവര്‍ത്തക സഹകരണ സംഘം, 2004 3. ന്ലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാം ഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1978, പേജ്‌ 713 34. ഒരു സംഘം ലേഖകന്മാര്‍ : കാരൂര്‍ (സ്മരണകളും പഠനങ്ങളും) കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 1977, പേജ്‌ 379 3. ജുയച്ന്്രന്‍ ടി.എന്‍. : കഥയുടെ പിന്നിലെ കഥ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1996, പേജ്‌ 36 16. കൃഷ്ണവാരിയര്‍ എന്‍.വി. : (അവതാരക ഈ സഹായത്തില്‍ ചരടുണ്ട്‌, കാരൂര്‍ നീലകണ്ഠപിള്ള കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3977 17. എം. അച്യുതന്‍, ജി. കുമാരപിള്ള എന്നീ നിരൂപകന്മാര്‍ കാരൂരിന്റെ കഥകളെ കുറിച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഈ പരാമര്‍ശം ഏകസ്ധരത്തില്‍ കാണുന്നത്‌. 39. നീലകണ്ഠപിള്ള കാരൂര്‍ : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3972, പേട്‌ 33-40 Wo wee : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ (പ്രവര്‍ത്തക സഹകരണ സംഘം, 1972, പേജ്‌ 143 20. ടട : തെരഞ്ഞെടുത്ത കഥകള്‍ കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 197, പേജ്‌ 384 356 23, നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍ (ഒന്നാംഭാഗം) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 3978, പേജ്‌ 708 22. അമ്മ, തിരുവാതിര, കൊച്ചനുജന്‍, വേലക്കാരി, കുടുംബ ബഡ്ജറ്റ, എക്സ്ചേഞ്ച്‌, ഗൃഹനായിക, അച്ഛന്റെ കുട, കുടപ്പിറപ്പ, പിടിപ്പുകേട മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹ്തൃയ പ്രവര്‍ത്തക സഹകരണ സംഘം?) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 23. നീലകണ്ഠപിള്ള കാരൂര്‍ : കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹ്തൃ (പ്രവര്‍ത്തക സഹകരണ സംഘം, 1975, പേജ്‌ 90 24. അന്ത്തെ കൂലി, പൊതിച്ചോറ, ഈണിന്റെ കണക്കു, അത്ഭുതമനുഷൃയന്‍, ചെകുത്താന്‍ ഒന്നാം വാദ്ധ്യാര്‍ മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹിതയ പ്രവര്‍ത്തക സഹകരണ സംഘം) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട. 25,286 മോതിരം, പൂവമ്പഴം, മരപ്പാവകള്‍, സേഫ്റ്റിപിന്‍, ഒരു കെട്ടുകഥ മുതലായ കഥകള്‍. (കാരൂരിന്റെ കഥകശ്‌, കോട്ടയം: സാഹിതയ പ്രവര്‍ത്തക സഹകരണ സംഘം) എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 22. മരപ്പാവകള്‍, കുട്ടികള്രെത, ഉതുപ്പാന്റെ കിണര്‍, കയ്പ്പ മുതലായ കഥകള്‍. (കാരൂരിന്റെ കഥകള്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം? എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 28. എഴുത്തച്ഛന്‍ കെ.എന്‍. : കിരണങ്ങള്‍, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3964, പേജ്‌ 99 29. തരകന്‍ കെ.എം. : തരംഗിണി, കോട്ടയം: നാഷണല്‍ ബുക്‌ സ്റ്റാള്‍, 1969, പേജ്‌ 86-94 37 അദ്ധ്യായം അഞ്ച മാനവികതാ സങ്കലപം കാരുരിഒ്െ കഥകളിലും അന്തര്‍ജനത്തിന്റെ കഥകളിലും (സുക്ഷമ താരതമ) ഒരു പുതിയ സമൂഹം രൂപംകൊള്ളുന്നതിന്നെ ഭാഗമായി ക്രമികരിക്കപ്പെടു മൂല്യ ബോധത്തില്‍ മാനവികതയുടെ പ്രാധാന്യം എഴുത്തുകാരിലൂടെയാണ്‌ സമൂഹത്തിലെ ത്തുന്നത്‌. നവസാമൂഹിക്രകമത്തിന്റെ നിര്‍മ്മിതിയിലും അതിന്റെ സ്ഥിതിഡിപരൃയങ്ങ ളിലും പ്രധാന സ്ഥാനത്ത്‌ നിന്നിരുന്ന ഈ മൂല്യബോധത്തെ എഴുത്തുകാര്‍ ആവിഷ്ക രിച്ചുതിലെ സവിശേഷതകളെ കുറിച്ചാണ്‌ ഈ അദ്ധ്യായത്തില്‍ അന്വേഷിക്കുന്നത്‌. താര തമ പഠനത്തിലൂടെയാണ്‌ ഈ അസയേഷണം നിരവൃഹിക്കുന്നത്‌. പഠനത്തിനായി ഈ എഴുത്തുകാരെ തിരഞ്ഞെടുത്തതിലെ സാംഗത്യം മുമ്പ്‌ വിശദീകരിച്ചതാണ്‌. കാരൂരിന്റെ രചനാസങ്കല്പത്തെ പരിചയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, ലളിതാംബികയുടെ കഥാ ലോകത്തെ മനസ്സിലാക്കുന്നതിനാണ്‌ ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്‌ ശ്രമിക്കുന്ന ല്‍. തുടര്‍ന്ന്‌ സൂക്ഷമതലത്തിലുള്ള താരതമ്യവും നിര്‍വഹിക്കുന്നു. 5.4. കലാവിഷകാരഡും ലിംഗനിതിയും സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പുരുഷന്മാരാണ്‌ മാന്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. അറിവിന്റെ കുറവുകൊണ്ടും കഴിവിന്റെ പോരാ യ്മകൊണ്ടുമാണ്‌ സ്രതീകള്‍ പിറക്ലായത്‌ എന്നും, ഇപ്പോഴും സ്ഥിതി വൃത്ൃസ്തമല്ല എന്നും നിക്ഷിപ്ത താലപരൃമുള്ളവ൪ര പ്രചരിപ്പിക്കുന്നു. മാനവചരിര്രത്തിന്റെ ആദ്യ ഘട്ടത്തിലും (പ്രാചീന കാര്‍ഷികസമുഹത്തിലും സ്രതീക്കായിരുന്നു പ്രഥമസ്ഥാനം. മാത്യ 38 സംസകൃതിയില്‍നിന്നാണ്‌ മനുഷ്യസംസ്കൃതി ജന്മമെടുക്കുന്നത്‌. കുഞ്ഞിന്‌ ആശ്രയവും അഭയവും, സമൂഹത്തിന്‌ ഉഭയവും നല്‍കി വളര്‍ത്തിയത്‌ സ്ത്രീയാണ്‌. ഫലങ്ങള്‍ ശേഖ രിച്ചും വിത്തുകള്‍ വേരത്രിച്ചും (പ്രകൃതിയെ മനസ്സിലാക്കി പാകിമുളപ്പിച്ചും കാര്‍ഷിക സംസ്കൃതിയിലേക്ക്‌ മനുഷ്യനെ നയിച്ചത്‌ സ്യതീയാണ്‌. മനുഷ്യബുദ്ധിയുടെ പ്രഭവ സ്ഥാനങ്ങളിലൊന്ന്‌ സ്രതീമനസ്സാണ്‌. ജനിതകഷഘടകങ്ങളെ സൂക്ഷമവിശകലനം ചെയ്താലും സ്രതീയില്‍ ധിഷണയുടെ കുറവ കണ്ടെത്താന്‍ കഴിയുന്നില്ല. സ്ത്രീ സാമൂ ഹിക ജീവിതത്തിന്റെ മാനൃസ്ഥാനങ്ങളില്‍നീന്ന്‌ പുറകോട്ടുപോയത്‌ സാമൂഹിക വികാ സത്തിന്റെ സവിശേഷഘട്ടത്തിലാണ്‌. കുടുംബവും സ്വകാര്യസ്വത്തും രൂപംകൊള്ളുകയും, കുടുംബം പുരുഷാധിപതു സ്വഭാവമുള്ളതായി മാറുകയും ചെയ്തതോടെ സ്ത്രീയുടെ സ്ഥാനം നഷ്ടപ്പെടാന്‍ ആരംഭിച്ചു. സ്വത്തിന്റെ പി൯തുടര്‍ച്ചാവകാശകാതൃത്തിലാകട്ടെ സ്ര്രീയുടെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ സമൂഹം തുടര്‍ന്ന്‌ സ്ര്തീ ഒരു ബാദ്ധ്യത ഏന്ന നിലയിലാണ്‌ പെരുമാറിവരുന്നത്‌. സ്വയം സംരക്ഷിക്കുകയും മറ്റു കളവരുടെ പോറ്റിവളര്‍ത്തുകയും ചെയ്ത മാതൃബിംബത്തിന്റെ മാന്യസ്ഥാനം, പിതൃ പ്രാമാണ്യയ വ്ൃവസ്ഥയിലധിഷ്ഠിതമായ പാശ്ചാത്യയുക്തി ലോകത്താകെ വ്യാപിച്ചതോടെ പരാശ്രിതസ്വദഭാവത്തിലേക്കു മാറി. ്രമേണ വ്‌ ക്തിവികാസത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീയില്‍ ആശ്രിത മനോഭാവത്തേയും ആശങ്കാകുലമായ മനസ്സിനേയും വളര്‍ത്തി അപകര്‍ഷതാബോധം നിലനിര്‍ത്തുന്നതിനാണ്‌ സമൂഹം (ശ്രമിച്ചത്‌. മഹത്തായ പരിശ്ര മങ്ങള്‍ നടത്താനുള്ള കഴിവോ അവകാശമോ ഇല്ലാത്തവരാണ്‌ തങ്ങള്‍ എന്ന്‌ ഭൂരിഭാഗം സ്രതീകളും തീര്‍പ്പിലെത്തുന്നത്‌ ഈ സാഹചര്യത്തിലാണ്‌. വെല്ലുവിളികളെ അഭിമു ഖികരിക്കാനുള്ള സാദ്ധൃതകള്‍ ഇല്ലാതിരുന്നതുകൊണ്ടുതന്നെ ഉള്ള കഴിവുകള്‍പോലും വികസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയും സംജാതമായി. 5.4.1, വിശാലമായ ലോകം കാണുന്നതിനോ, വിഭിന്നസ്വഭാവക്കാരുമായി ഇടപെടുന്ന 189 തിനോ സ്രതീക്ക്‌ അവസരം കിടന്നില്ല. തങ്ങള്‍ക്കായി പുരുഷക്രേന്ദികൃതസമൂഹം നീക്കി വെച്ചു പരിമിതലോകത്തില്‍ സംതൃപ്തയാകേണ്ടിവരുന്ന സ്ത്രീക്ക്‌ കലയെക്കുറിച്ചോ കലാനിരമ്മിതിയെക്കുറിച്ചോ ശാസ്ര്രീയമായി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നൈസര്‍ഗ്നി കമായ പ്രതിഭ സ്വാഭാവികമായി മനുഷ്യനില്‍ ഉണ്ടാക്കുന്ന ആവിഷ്കാരകതുകത്തെ, സ്ര്രീകളുടെ കാര്യത്തില്‍ ശാസിച്ചും ശിക്ഷിച്ചും ഇല്ലായ്മ ചെയ്യാനാണ്‌ സമൂഹം ശ്രമി ച്ചത്‌. കലയെക്കുറിച്ചും സാന്മാര്‍ഗ്ഗീകതയെക്കുറിച്ചും വിരുദ്ധാഭിപ്രായങ്ങള്‍ നില നില്‍ക്കുന്ന ലോകത്ത്‌ വളരെ ജാധതയോടെ മരതമേ കലാകാരന്മാര്‍ പെരുമാറാറുകയു ളു. കലാകാരനെ സംശയദൃഷ്ട്യാ പിന്തുടരുന്ന ലോകസ്വ_ഭാവത്തില്‍ വിധിവിലക്കുക ളാല്‍ ബന്ധിതരായിരുന്ന സ്ത്രീകള്‍ പൊതുവെ കലാരംഗത്തേക്ക്‌ കടന്നുവന്നതേയില്ല. വൈയക്തിക പ്രതിഭയോടൊപ്പം സാമൂഹിക സാഹചര്യങ്ങളാണ്‌ ഒരു കലാകാരനെ സൃഷ്ടിക്കുന്നത്‌. സാമുഹിക ഇടപെടലുകള്‍ക്ക്‌ അവസരം കുറവായതിനാല്‍ പ്രതിഭയുള്ള സ്രതതീകള്‍ പോലും വളര്‍ച്ചയിലെത്തിയില്ല. സാഹചര്യങ്ങളെ അതിജീവിച്ച സ്യതീകള്‍ നടത്തുന്ന ഒറ്റപ്പെട്ട പത്രശമങ്ങള്‍ വിജയം നേടിയാല്‍പോലും അവര്‍ക്ക്‌ സാഹിതൃചരി (തത്തില്‍ ഇടം നരക പ്രചരണം നടത്താന്‍ അധിശശക്തികള്‍ തയ്യാറായതുമില്ല. ട.3,2. പാശ്ചാത്യ നവോത്ഥാനചിന്തയില്‍ അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാ്രമാണ്‌ സ്ത്രീ പ്രശ്നങ്ങള്‍ പരിഗണനാവിഷയമായി മാറിയത്‌. കേരളീയനവോത്ഥാനത്തിന്‌ പാശ്ചാത്യ നവോത്ഥാനത്തിന്റെ യുക്തിചിന്തയും കൊളോണിയല്‍ പൂഷണത്തിന്റെ പ്രായോഗിക ചിന്തയുമാണ്‌ ഈരജ്ജം പകര്‍ന്നത്‌. കേരളീയനവോത്ഥാനം ഒരു മനുഷ്യോദയ്യപസ്ഥാ നമാണ്‌ എന്ന്‌ വിവക്ഷിക്കുമ്പോഴും ആ മനുഷ്യസങ്കല്‍പത്തില്‍ നാമമാത്രമായ പരിഗ ണനയേ സ്തീക്ക്‌ ലഭിച്ചിരുന്നുള്ളു. കാവ്യ /കലാ പ്രയോജനത്തെക്കുറിച്ചുള്ള ധാരണ കള്‍ കാലത്തിനും മുല്യസങ്കംല്പങ്ങള്‍ക്കും അനുസരിച്ചു മാറ്റം വരുന്നവയാണ്‌. കേര ളീയ നവോത്ഥാനത്തിന്റെ യുക്തിബോധത്തിനനുസ്ൃതമായാണ്‌ നവോത്ഥാനകാല 160 കലയും സാഹിതൃവും രൂപപ്പെടുന്നത്‌. നിലനിന്നിരുന്ന ജാതി-ജയി-നാടുവാഴി സമൂഹ ത്തിന്റെ വിധിവിലക്കുകള്‍ അനുഭവിച്ചിരുന്ന കേരളീയസ്രതീസമൂഹത്തിന്‌, ആധുനിക ധനമൂലധന താല്പര്യങ്ങളുടെ പുഷണത്തിനും വഴങ്ങേണ്ടതായി വന്നു. പുരുഷവിക്ഷ; ണത്തില്‍ സുരക്ഷിതമെന്നു തോന്നുന്നതും വരുമാനം ലഭിക്കുന്നതുമായ സമൂഹത്തിലെ തൊഴില്‍ മണ്ഡലങ്ങളിലേക്കു സ്യതീക്ക്‌ (പ്രവേശനം ലഭിച്ചുവെങ്കിലും നേതൃത്വപരമായ ഒരു സ്ഥാനവും അവര്‍ക്ക്‌ നല്‍കാന്‍ നവോത്ഥാനകാലം അയ്യാറായില്ല. അത്‌ പിടിച്ചുപ റ്റേണ്ടതാണെന്ന ബോധം സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയതുമില്ല. ച്രി്രരചന യുടെ താല്പര്യങ്ങള്‍ കാരണം ഒറ്റപ്പെട്ട സ്തീ മുന്നേറ്റങ്ങള്‍ ജനമനസ്സുകളിലേക്ക്‌ കുട ന്നുവന്നതുമില്ല. 5.1.3. കലാരംഗത്ത്‌ സ്ധതീകള്‍ അപൂര്‍വമായെങ്കിലും പ്രതൃക്ഷപ്പെടുനത്‌; സാഹിത്ൃരച നയിലാണ്‌. ആവിഷ്കതിക്കുന്നതിനുള്ള ആധ്രഹം ഒരു ഭാഗത്തും, പലതരം നിയ്രന്തണ ങ്ങള്‍ മറുഭാഗത്തും നിലനില്‍ക്കുന്നതിനാല്‍ സ്ര്രീകള്‍ സാഹിത്യത്തെ തെരഞ്ഞെടു ത്തത്‌ ചില സൌകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌. സാഹിതൃത്തിന്റെ ആവിഷ്കാര മാധ്യമം ഭാഷയാകയാല്‍ ഇതരമാധ്യമങ്ങളേക്കാള്‍ സാകര്യമുണ്ടെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പ്രതി മാനിര്‍മ്മാണം, ചിത്രം, ശില്പം എന്നിവയേക്കാള്‍, ആവിഷകൃതരൂപം സമൂഹത്തില്‍നിന്ന്‌ മറച്ചുപിടിക്കുന്നതിനും ബാഹ്യലോകം കാണാതെ മനസ്സിലേക്ക്‌ തിരിച്ചെടുക്കുന്നതിനും വേഗത്തില്‍ കഴിയുന്നു. സാമുഹിക വിലക്കുകള്‍ സൃഷ്ടിച്ചു ഏകാന്തലോകത്തിരു മനഃ സഞ്ചാരത്തിന്റെ സാദ്ധൃതകള്‍ പരമാവധി പപരയോജനപ്പെടുത്താ൯ സാഹിത്യരൂപം ഉരു കുഠ. പ്രകാശി്തമാകുന്ന സാഹചര്യം കുറവായിരുന്നുവെങ്കിലും അപൂര്‍വ്ൃസന്ദര്‍ദങ്ങളി ലെങ്കിലും അവ ജന്ധശദ്ധയിര വന്നിരുന്നു. അതില്‍ത്തന്നെ വളരെ കുറച്ചുമാത്രമേ സാഹിത്ൃചരിര്തത്തില്‍ സ്ഥാനം നേടിയുള്ളു. മലയാള സാഹിത്ൃചരി്രതത്തിലും സ്ഥിതി വൃത്യസ്തമല്ല. മലയാള സാഹിത്യ 161 ത്തില്‍ സ്ത്രികളുടെ നിറഞ്ഞ സാന്നിദ്ധ്യം കാണാമെങ്കിലും അവയെല്ലാം പുരുഷാഭി നിവേശത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്‌. തന്നെപ്പറ്റിയും തന്റെ സമൂഹത്തെപ്പറ്റിയും, തങ്ങളോട സമൂഹം ച്ചെയ്യുന്ന നീതികേടുകളെക്കുറിച്ചും രചനകളിലൂടെ സംവദിച്ച സ്ര്രികള്‍ വളരെ കുറവാണ്‌. കേരളീയ സമൂഹത്തെ 'പുനഃസൃഷ്ടിച്ചത്‌ എന്‍ ചരിര്രം വിശേഷിപ്പിക്കുന്ന നവോത്ഥാനകാലത്തുപോലും, സാഹിത്യരംഗത്ത്‌ സ്രതീസാന്നിദ്ധ്യം നാമമാര്രമായിരുന്നു. സ്രതീലോകത്തിന്റെ വിഷയങ്ങള്‍ നവോത്ഥാനകാല എഴുത്തു കാരിലൂടെ രചനയില്‍ ശ്രദ്ധ നേടിയെങ്കിലും, അതു പുരുഷന്മാരുടെ രചനകളിലൂടെ യാണ്‌. സമൂഹത്തിന്റെ തുറസ്സുകളിലേക്ക്‌ ഈ ചരിര്രസനര്‍ഭവും സ്തീകള്‍ക്ക്‌ പ്രവേ ശനം നിഷേധിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ രചനാരംഗത്തേക്ക്‌ ലക്ഷ്ൃയബോധ ത്തോടെ കടന്നുവന്ന രണ്ട എഴുത്തുകാരികളാണ്‌ ലളിതാംബിക അന്തര്‍ജനവും റേ 3987, കെ. സരന്ധതിഅമ്മയും (399--1976). 1930-കള്‍ മുതല്‍ രചനാരംഗത്ത്‌ സജീവ മായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകളില്‍ സ്രതീയെകുടി പരിഗണിക്കുന്ന ഒരു മാനവികതാബോധത്തിന്റെ പ്രതൃക്ഷീകരണങ്ങള്‍ അന്വേഷിക്കുന്നത്‌ തികച്ചും പ്രസ ക്തമാണ്‌. കഥാമാതൃകകളെ താരതമ്യം ചെയ്യുന്നതിലൂടെ പുതിയ നിഗമനങ്ങളിലെത്താന്‍ ഓര അവസരമുണ്ടാക്കും. 5.2, അന്തര്‍ജനത്തിന്റെ രചനാലോകം ലളിതാംബിക അന്തര്‍ജനത്തിന്റെ രചനാലോകത്തെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടന്ിട്ടുണ്ട. വൃതൃസ്തവീക്ഷണങ്ങളെളെ മുന്‍നിര്‍ത്തി തുടര്‍പഠനങ്ങള്‍ ഇന്നും നടന്നു വരുന്നു. 2009 അന്തര്‍ജനത്തിന്റെ ജയമശതാബ്ദി വര്‍ഷമാകയാല്‍ ഈ സന്ദര്‍ഭത്തില്‍ പുതതിയ പഠനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലളിതാംബിക അന്തേ നത്തിന്റെ ജീവിതസാഹചരൃത്തെയും കഥാലോകത്തെയും സാമാന്യമായി പരാ മര്‍ശിക്കുന്നതായിരിക്കും ഉചിതം. 162 52.4. സ്തീകളുടെ ഇടയില്‍നിന്നും ഉയര്‍ന്നുവന്ന എഴുത്തുകാരി, അന്തര്‍ജനങ്ങളുടെ വേദന പുറംലോകത്തെ അറിയിച്ചു കഥാകാരി, മാതൃത്ധത്തിന്റെ ഇതിഹാസകാല്‍,. തുട ങ്ങിയ വിശേഷണങ്ങള്‍ അന്തര്‍ജനത്തിന്റെ രചനാമികവിനെ ചുരുക്കി കാണുന്നതിന്‌ ഇടനരല്‍്കും. ബാഹൃമായ ഈ സവിശേഷതകള്‍ക്കുപ്പുറം മനുഷ്യന്റെ തൃഷ്ണകളെക്കു റിച്ചും അതില്‍ പെണ്‍മനസ്സിന്റെ വൃതിരിക്തതയെക്കുറിച്ചും സുക്ഷമനിരീക്ഷണം നട CHIT ഒരെഴുത്തുകാരി സ്വാഭാവികമായും ശ്രദ്ധിച്ചിരിക്കും. സാമുഹൃക്രമങ്ങളുടെ ക്ര്ദ്ര സ്ഥാനത്ത്‌ പുരുഷന്‍ നില്‍ക്കുന്ന സാഹചര്യത്തെ തുറന്നുകാടി, അതിന്‌ അവരോടൊ പുമോ അവരേക്കാള്‍ കൂടുതലോ അര്‍ഹത സ്രരീക്കാണെന്ന പെണ്ണെഴുത്തുകാര്‍ കരു തുന്നു. പൊതുവെ നിലനില്‍ക്കുന്ന ഈ ധാരണകൂടി പരിഗണിച്ച്‌ അന്തര്‍ജനത്തിന്റെ രചനാലോകത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്‌. ട.3. കവിതയിരുനിന്ന്‌ കഥയിലേക്ക്‌ കവിതയായിരുന്നു ലളിതാംബിക അന്തര്‍ജനത്തിന്റെ രരദ്ധ കടന്നുചെന്ന ആദത്തെ സാഹിത്യരൂപം. ക്രമേണ, താന്‍ ഉദ്ദേശിക്കുന്ന കാരുങ്ങള്‍ക്ക്‌ ഉചിതമായ മാധ്യമം കഥയാണ്‌ എന്നു മനസ്സിലാക്കിയ അന്തര്‍ജനം ആ സാഹിത്ൃരൂപത്തില്‍ ആകൃ ഷ്ടയായി. ശ്രീമൂലം പ്രജാസഭാമെമ്പറായിരുന്ന കെ.ദാമോദരന്‍ പോറ്റിയുടേയും നങ്ങയ്യ അന്തര്‍ജനത്തിന്റേയും മകളായി കൊട്ടാരക്കര താലൂക്കിലെ കോട്ടവട്ടത്ത്‌ ഇല്ലത്താണ്‌ 1909-ല്‍ ലളിതാംബികാ അന്തര്‍ജ്ജനം ജനിച്ചത്‌. പെണ്‍കിടാങ്ങളുടെ ജനനം ഒരു ശാപ മായി കരുതുന്ന സമുദായത്തിലാണ്‌ ജനിച്ചതെങ്കിലും താന്‍ സ്വാഗതം ചെയ്യപ്പെട്ട ഒര തിഥി തന്നെ ആയിരുന്നുവെന്ന്‌ ലളിതാംബിക വൃക്തമാക്കിയിട്ടുണ്ട്‌.” ഓപചാരിക വിദ്യാ ഭ്യാസത്തിനായി പെണ്‍കുട്ടികള്‍ പാഠശാലയില്‍ പോകുന്നത്‌ നിഷിദ്ധമായിരുന്ന കാല യളവില്‍ വീട്ടിലിരുന്ന പഠിച്ചാണ്‌ ലളിതാംബിക ലോകത്തെ മനസ്സിലാക്കിയത്‌. ഈശ്ച രഭക്തയും ഉല്‍പതിഷ്ണുവുമായ അമ്മയില്‍നിന്നാണ്‌ സംസ്കൃതത്തിലെ ബാലപാഠ 163 ങ്ങളും, മണിപ്രവാളകൃതികളും, ഭാഷാകൃതികളും പഠിച്ചത്‌. വിദൃാസമ്പന്നമായ ഒരു കുടുംബപശ്ചാത്തലമാകയാല്‍ വീട്ടില്‍ വന്നിരുന്ന ആളുകളില്‍ നിന്ന്‌ ആധുനിക വിദ്യാ ഭ്ൃസത്തിന്റെ സ്വാഭാവികരിതി്കളും, ലോകത്തു നടക്കുന്ന സംഭവവികാസങ്ങളും അടു ത്തറിയാന്‍ ലളിതാംബിക അന്തര്‍ജനത്തിനു കഴിഞ്ഞു. വീട്ട്‌രുവന്ന്‌ പഠിപ്പിച്ചുപോയി രുന്ന അദ്ധ്യാപകര്‍ ഓഈപചാരിക വിദ്യാഭ്യാസത്തിന്റെ പഠനരീതിയനുസരിച്ച പാഠങ്ങള്‍ മനസ്സിലാക്കി കൊടുത്തിരുന്നുവെങ്കിലും വൃക്തിത്ധവവികസനത്തിനും സാമൂഹ്യ ജീവി യായി പരിണമിക്കുന്നതിനുമുതകുന്ന സ്കൂള്‍വിദ്യാഭുാസം അനത്തര്‍ജനത്തിനു ലഭിച്ചി ലു. അമനക്കുര ഇല്ലത്ത്‌ നാരായണനനമ്പൂതിരിയുമായുള്ള വിവാഹശേഷം വീട്ടമ്മയായി മാറിയ ലളിതാംബിക, നിരവധി പരിമിതികളെ അതിജീവിച്ചു സാമുഹൃപ്രവര്‍ത്തനവും, സാഹിത പ്രവര്‍ത്തനവും നടത്തി. 1987 ഫെഡ്രുവരി 6 ന്‌ 7ഒ-ാമത്തെ വയസ്സില്‍ നിര്യാ തയായി. ദേശീയ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിീക്കാ൯ കഴ്ഞ്ഞതും, പുരോഗമനസ്ധ ഭാവമുള്ള ഒരു കുടുംബത്തില്‍ വധുവായി കയറിച്ചെന്നതും, മഹല്‍വ്ൃക്തികളുമായി അടുത്തിടപകൊന്‍ കഴിഞ്ഞതുമാണ്‌ ലളിതാംബികയുടെ സര്‍ഗ്ഗവാസനയ്ക്ക്‌ ഉത്തേജനം നല്കിയത്‌. സ്വാമി വിവേകാനന്ദന്റെ മതദര്‍ശനവും, മഹാത്മജിയുടെ രാഷ്ര്രീയദര്‍ശന വും, ടാഗോറിന്റെ സാഹിതൃദര്‍ശനവും, ശ്രീനാരായണഗുരുവിന്റെ മനുഷ്ൃദര്‍ശനവും കുട്ടിക്കാലം മുതല്‍ ലളിതാംബികയെ സ്വാധീനിച്ചു.” ഇതില്‍ ഗാന്ധിജിയുടെ രാഷ്രീയ ദര്‍ശനത്തോടുള്ള ആദരവാണ്‌ സാഹിതൃരചന ഉള്‍പ്പെടെയുള്ള തന്റെ ജീവിതചിന്ത കളെ നിയ്യന്ത്ിച്ചിട്ടുള്ളത എന്നും അവര്‍ പറയുന്നു. പൊതുവെ ശാന്തമായ ഒരു വ്ൃക്തി ജീവിതം ആയിരുന്നു അന്തര്‍ജനത്തിന്റേത്‌. എന്നാല്‍ സംഭവബഹുലമായ കാലത്തി ന്റെയും നിരണ്ണായകമായ ചര്രതത്തിന്റെയും ഒപ്പം സഞ്ചരിച്ചു ഒരു വൃക്തി എന്നന്ല യില്‍ അതിന്റെ സ്വാധീനം അന്തര്‍ജനത്തിന്റെ കാഴ്ചപ്പാടുകളില്‍ ഉണ്ടായിരുന്നു. ഇത്‌ 164 സാഹി്തൃരചനയെയും സ്വാധീനിച്ചു. "ഇരുട്ടിന്റെ ഇടനാഴിയിലുള്ള എന്റെ ജീവിതം ആരംഭിച്ചപ്പോള്‍ അതു സുപചരി ചിതമായ സത്യമാണെന്ന്‌ അറിയാമായിരുന്നുവെങ്കിലും ഞാന്‍ ആകെ ഞെട്ടിപ്പോയി. പുറത്തെ വാതില്‍ അടഞ്ഞപ്പോള്‍ എന്റെ അകത്തെ വാതില്‍ തുറന്നു. എന്റെ ദൃഷ്ടി അന്തരമുഖമായി. പലതും ഞാന്‍ അടുത്തുകണ്ടു, കേട്ടു, തൊട്ടറിഞ്ഞു. കണ്ണീതില്ലാത്ത കരച്ചില്‍. ശ്വാസമില്ലാത്ത ജീവിതം. ചോര പീതറാത്ത മുറികള്‍ മനുഷ്യജീവികളല്ല, നിഴ ലുകള്‍. പ്രതിമകള്‍. ചിട്ടപ്പെടുത്തി വെച്ചുരിതികളില്‍ അവര്‍ ചലിക്കുന്നു. നിശ്ചലമായി പ്ലിക്കുന്നുവെന്ന്‌ പറയാം. ചിരിയും കരച്ചിലുമെല്ലാം ഒരുപോലെ, ഈ അതിദയനീയ മായ ജിവിതത്തിന്റെ നൊമ്പരം പോലും അറിവാന്‍ കഴിയാത്ത നിസ്സഹായര്‍. അവരുടെ വേദനകളും ചോദനകളുമെല്ലാം എന്നിലേക്ക്‌ ഒഴുകി വന്നു.“ ഈ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായി തന്നെ കഥാവിക്ഷണത്തെകുറിച്ചും, അതുരൂപം കൊണ്ട സാഹചര്യത്തെ കുറിച്ചും രണ്ടു ലേഖനങ്ങളില്‍ അന്തര്‍ജനം വിശദ്കരിച്ചിടടുണ്ടെ.: താന്‍ ആദ്യം എഴുതി തുടങ്ങിയത്‌ കവിതയാണെന്നും എന്നാല്‍ വിചാരത്തിന്‌ സ്ഥാനമില്ലാത്തതുകൊണ്ടും, പറയാനുള്ള മുഴുവന അതിലൊതുക്കാന്‍ കഴിയാത്തതു കൊണ്ടുമാണ്‌ താന്‍ കഥാരചനയിലേക്ക്‌ തിരിഞ്ഞതെന്നും അവര്‍ സൂചിപ്പിക്കുന്നു. സ്വന്തം കുടുംബത്തിലേയും സ്വസമുദായത്തിലേയും അവശതയനുഭവിക്കുന്ന സ്ര്തീകളുടെ അനു ഭവതീക്ഷണമായ ജീവിതമാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ ആദ്യകാല കഥക ളില്‍ പിരത്ീകരിക്കപ്പെട്ടത്‌. സമുഹത്തില്‍ നിലനിന്നിരുന്ന വിധി വിലക്കുകളെ അതിജ്‌ വിച്ചു ഒരു കഥാകാരിയായി അറിയപ്പെടാനും അതുനിലനിര്‍ത്താനും അന്തര്‍ജനം വളരെ പ്രയാസപ്പെട്ടു. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി ഈ കഥാ കാരിക്കുണ്ട്‌. 165 “സാമുദായിക ജീവിതത്തിന്റെ ഇടുങ്ങിയതും ജീര്‍ണ്ണിച്ചുതുമായ കഴുക്കോലുകള്‍ ഉപൊളിച്ചുമാറ്റുന്നതോടൊപ്പം അവിടെ പരിഷകൃതവും ആരോഗ്യകരവുമായ പുതിയ മന്ദിരം പണിയാനുള്ള കരുക്കള്‍ ഇണക്കുന്നതും കലാകാരന്റെ-കലാകാര്യുടേയും-ക ടമയാണെന്നു ഞാന്‍ വിശ്ചസിക്കുന്നു. നോവലാകട്ടെ, ചെറുകഥയാവട്ടെ, കവിതയാവ aS, കലാസുൃഷ്ടിയെല്ലാം അതിന്റെ ഉപാധിമാര്രം.” ട,3,1. അന്തര്‍ജനത്തിന്റെ കഥകളെകുറിച്ചു നടന്ന ശ്രദ്ധേയമായ പഠനങ്ങളിലൊന്ന്‌ അവ രുടെ തിരഞ്ഞെടുത്തകഥകള്‍ക്ക്‌ കെ. സുര്രേദന്‍ എഴുതിയ അവതാരകയാണ്‌. അന്തര്‍ജനം ഒരു പഠനം എന്ന സമാഹാരത്തിലും ഈ ലേഖനം ഉശപ്പെടുത്തിയിട്ടുണ്ട്‌. മര്‍ദ്ദിതമായ മനുഷ്ൃത്വത്തിന്റെ കവിയാണ്‌ ലളിതാംബിക അന്തര്‍ജ്ജനം എന്ന വിശേ ഫണം അവര്‍ക്കു നല്കിയശേഷം, അവരുടെ മാനവിക വീക്ഷണത്തെ സുര്യന്‍ വില യിരുത്തിയത്‌ തികച്ചും സങ്കുചിതമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്‌. മര്‍ദ്ദിതമായ മനുഷ്യത്ധം ഏന്നു പറയുമ്പോള്‍ ഏട്ടിരു പതിഞ്ഞ മര്‍ദ്ദിത ജനവിഭാഗമായ തൊഴിലാളി കളുടെ കാര്ൃമായിരിക്കും ആദ്യം മനസ്സില്‍വരികയെന്നും സമ്പന്നരെല്ലാം ചുഷകന്‍മാ രാണെന്്‌ സാഹിത്യലോകം പൊതുവെ വിലയിരുത്തിയിട്ടുണ്ടെന്നും പറയുന്ന ലേഖ കന്‍ ലളിതാംബികയുടെ കഥകളെ താന്‍ എപ്രകാരമാണ്‌ വിലമതിക്കുന്നത്‌ എന്നു സുചി പ്പിക്കുന്നു. സര്‍ക്കാരുള്‍പ്പെടെയുള്ള മര്‍ദക വിഭാഗത്തിന്റെനേരെ കുറച്ചെന്നുമല്ല നമ്മുടെ കഥയെഴുത്തുകാര്‍ തീപ്പന്തങ്ങളെറിഞ്ഞത്‌. അക്കൂട്ടത്തില്‍ ആകാവുന്ന ഒരു പടം ലളി താംബികാ അന്തര്‍ജ്ജനവും വഹിച്ചിട്ടുണ്ട്‌. (ഉദാ: ഒളിവില്‍ നിന്ന ഒളിവിലേക്ക്‌, അച്ഛന്റെ മകന്‍) ഇതില്‍ അവര്‍ ഇന്നും അഭിമാനിക്കുന്നുമുണ്ടാവാം. അതെന്തായാലും ഇത്തരം കഥകളുടെ പേരിലല്ല ഞാനവരെ മരദ്ദതമായ മനുഷ്യത്വത്തിന്റെ കുവിയെന്നു വിളിക്കു ന്നത്‌. ഒരു യുദ്ധം നടന്നുകൊണ്ടിതിക്കുമ്പോള്‍ ഒരു പാളയത്തില്‍ മുറിവേറ്റു കിടക്കുന്ന 166 വരെ മാത്രം നോക്കി സഹതപ്പിക്കുന്നതു മരദ്്തമായമനുഷ്യൃത്പത്തോടുള്ള സഹതാപ മായി ഞാന്‍ കണക്കാക്കുന്നില്ല.”" നാനാപ്രകാരത്തിലുള്ള ചൂഷണത്തിനും, പീഡനത്തിനും, തിരസ്കാരത്തിനും വിധേയനാകുന്ന നിസ്സഹായനായ മനുഷ്യന്റെ, ്രശ്നപരിസരങ്ങളെ സമീപിക്കുമ്പോള്‍ ആര്‍ക്കും നിഷ്പക്ഷനാകാന്‍ കഴിയുകയില്ല. പ്രഹരിക്കുന്നവനും പ്രഹരമേല്ക്കുന്നവനും ഒരേപോലെ സഹാനുഭുതിക്കു പ്രതിഭുതനാണെന്നവാദം ഒരു പരിഷ്കൃതസമുദായത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്തര്‍ജനത്തിന്റെ കഥാലോകത്തെകുറിച്ച്‌ സുര്യന്‍ നടത്തിയിടുള്ള നിരീക്ഷണങ്ങള്‍ മികവുറ്റതാണെങ്കിലും അവരുടെ മാനവിക വീക്ഷണ ത്തെകുറിച്ച്‌ അദ്ദേഹത്തിന്റെ ഉപദര്‍ശനം സാഹിത്യവിദ്യാര്‍ത്ഥിയെ വഴിതെറ്റിക്കാനേ ഉപകരിക്കു. അന്തര്‍ജനത്തിന്റെ കഥകളുടെ മറ്റൊരു ദോഷം അതില്‍ കാണുന്ന “വാചാലത യാണെന്ന്‌ എം.അചഷ്യുതന്‍ ചുണ്ടികാണിച്ചിട്ടുണ്ട.” ഇതു നവോത്ഥാനകാല കഥകളുടെ ഒരു പൊതു ദോഷമാണ്‌ എന്ന്‌ മിക്ക വിമര്‍ശകന്മാര്‍ക്കും അഭിപ്രായമുണ്ട്‌. കഥാകഥന ത്തിന്റെ “നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലയായിരിക്കണം” ചെറുകഥ എന്ന്‌ നവോ ത്ഥാനകാല ചെറുകഥാകൃത്തുക്കശ വശ്വസച്ചിരുന്നില്ല. ആദര്‍ശങ്ങള്‍ പറഞ്ഞു ഫലി പ്പിക്കാനുള്ള തീ്രവ്രശമത്തില്‍ കടന്നുവന്ന വാചാലത സ്വാഭാവികം മാത്രമാണ്‌. സത്യത്തിന്റെ സ്വരം വിനിതവും അനാര്‍ഭാടവുമായിരിക്കുമെന്നും സതൃത്തിന്റെ സ്വര മാണ്‌ സാഹിത്യമെന്നും, ഇതറിഞ്ഞ്‌ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആശയം വൃക്തമാക്കുകയും, ഭാവിയ്ക്കുവേണ്ടി പ്രതീക്ഷിക്കുകയും ചെയ്യുകയാണ്‌ നല്ല കലാ കാരന്റെ-കലാകാരിയുടേയും കടമ എന്ന ലളിതാംബികയുടെ വാക്കുകള്‍ ഇവിടെ സമര ണീയമാണ്‌. 167 ട.3.2. മറ്റെല്ലാ നവോത്ഥാന സാഹിതൃകാരന്മാരെയും പോലെ മാനവജിവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളേയും കര്‍മ്മവിഘനങ്ങളേയും സഹാനുഭൂതിയോടെ നോക്കി കാണാ നും, അവ പരിഹരിക്കാനുള്ള പ്രയത്നത്തില്‍ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട്‌ പടാളിയാകാനും ലളിതാംബികാ അന്തര്‍ജനം ;ശദ്ധിച്ചിടടുണ്ട. ദേശീയ പ്രസ്ഥാനവുമാ യുള്ള, ബന്ധംകൊണ്ട്‌ കൈവരിച്ചു മതനിരപേക്ഷ ചിന്താഗതിയും, നവോത്ഥാനകാല ഘട്ടത്തിലെ സമുദായപരിഷ്കരണചിന്തയും പുരോഗമനസാഹിതുൃു(പസ്ഥാന ത്തിരുനിന്നും ആര്‍ജിച്ച നിസ്വവരഗ്ൃത്തോടുള്ള, സഹാനുഭൂതിയും ലളിതാംബികാ അന്തര്‍ജനത്തിന്റെ രചനാസങ്കല്‍ല്പത്തിന്‌ രൂപം നലകി. 53.3. സ്വസമുദായത്തിലെഅനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള വ്ൃഗതയാണ്‌ ലളിതാംബിക അന്തര്‍ജനത്തെ ചെറുകഥാകാരിയാക്കിയ മറ്റൊരു ഘടകം. ജീവിച്ച്രുന്ന കാലഘട്ടം, ആഖ്യാനശൈലി, സാമുഹുൃപ്പശ്നങ്ങളോടുള്ള പ്രതിജ്ഞാബദ്ധത തുടങ്ങിയ വിഷയങ്ങളില്‍ പൊതുഭാവുകത്വം പങ്കുവെച്ചവരാണ്‌ നവോത്ഥാനകാല ചെറുകഥാ കൃത്തുക്കുള്‍. എന്നാല്‍ ഇവരില്‍ പൊന്‍കുന്നം വര്‍ക്കിക്കും അന്തര്‍ജനത്തിനും മറ്റ എഴു ത്തുകാരേക്കാള്‍ പ്രയാസങ്ങള്‍ നേരിടേണ്ടതായിവന്നു. താന്‍ ജനിച്ചതും ജീവിച്ചുകൊ ണ്ടിരിക്കുന്നതുമായ ക്രിസ്തുമതത്തിലെ പരോഹിത്ൃം ലോകത്തോടു കാണിക്കുന്ന നീതികേടുകളെയാണ്‌ പൊന്‍കുന്നംവര്‍ക്കി തന്റെ രചനകളിലൂടെ ചോദ്യം ചെയ്തത്‌. ഇതിന്‌ മതത്തില്‍ നിന്‌ ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ വര്‍ക്കി നിര്‍ബ്ദന്ധിതനായി. നമ്പു തിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെ കഷ്ടപ്പാടുകള്‍ ഏറ്റുവാങ്ങി യിരുന്നവര്‍ അഫന്‍നവയുതിരിമാരും സ്ര്ര്കളുമായിരുന്നു. അഫന്‍നമ്പുതിരിമാര്‍ക്കിട യില്‍ നിന്നാണ്‌ വി.ടി. ഭട്ടതിരിപ്പാട്‌, എം.പി. ഭടടതിരിപ്പാട, എം.ആര്‍. ഭട്ടതിരിപ്പാട്‌ മുത ലായ നമ്പൂതിരി നവോത്ഥാന നായകന്മാര്‍ സാഹിത്ൃരചനയിലേക്ക്‌ കടന്നു വരുന്നത്‌. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന സ്വസമുദായത്തിലെ സ്രത്കള്‍ക്കിടയില്‍നിന്നും 168 എഴുത്തുകാര്‍ ഉയര്‍ന്നുവരണമെന്ന്‌ ഈ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. സ്വസമുദായ ത്തിലെ ഉല്‍പതിഷ്ണുക്കളായ മുന്‍ഗാമികള്‍ തുടങ്ങിവെച്ചതും, മറ്റു ്രവര്‍ത്തനങ്ങള്‍ക്കിട യിര അവര്‍ക്ക്‌ പുര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതുമായ കഥാരംഗത്തെ സേവന ങ്ങള്‍ തുടരാനാണ്‌ ലളിതാംബിക യത്നിച്ചു. 6.3.4. ഭാരതീയ സാഹിത്യത്തിലെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിതയ വീക്ഷണത്തെ ഏറ്റവും അധികം സ്വാധി നിച്ചു കൃതികള്‍ എന്ന്‌ അവര്‍തന്നെ വൃക്തമാക്കിയിട്ടുണ്ട്‌. മനുഷൃകഥാനുഗായികളായ ഈ കൃതികള്‍ക്ക്‌ സാംസ്കാരിക ചരിരതത്തിലുള്ള സ്ഥാനം നിര്‍ണ്ണയിച്ചും ഈ കൃതിക ളിലും സ്രതികഥാപാരതചിര്തണത്തിലെ വൃതിരിക്തതയെ വിലയിരുത്തിയും അന്തര്‍ജനം നടത്തിയ പഠനം (്രദ്ധേയമാണ്‌. രാമായണത്തിലെ സീത, ഈര്‍മിളു, അഹല്യ മണ്ഡോ ദര എന്ന്‌ കഥാപാരരതങ്ങളുടേയും മഹാഭാരതത്തിലെ ഗാന്ധാര, ൌ്പതി, അംബ, സത്യ വതി എന്ന്‌! കഥാപാരതങ്ങളുടേയും ജീവിതം മുല്രഗന്ധഥങ്ങളുടെ വെളിച്ചത്തില്‍ സീത മുതല്‍ സത്ൃവതിവരെ' എന്ന കൃതിയില്‍ അപ്രഗഥന വിധേയമാക്കുന്നു. കഥാകഥനം, വാങ്മയചിര്രണം, കാവൃഭാഷണം., ആത്മപരത, വസ്തുനിഷ്ഠത, ജീവിത വ്യാഖ്യാ നം, വിമര്‍ശനം എന്നിവയെല്ലാം അന്തര്‍ജനത്തിന്റെ നിരൂപണത്തിന്‌ വിധേയമാകുന്നു ണ്ട. ഈ ഇതിഹാസ്രഗന്ഥങ്ങളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട ധാര്‍മ്മിക മൂല്യങ്ങളെ വളര്‍ത്തി കൊണ്ടുവരാന്‍ ഉള്ളു അനുകൂലമായ ഒരു സാഹചര്യമാണ്‌ അന്തര്‍ജനത്തിന്റെ ജീവിത ത്തിലുണ്ടായിരുന്നത്‌. യാഥാസ്ഥിതിക കുടുംബ പാരമ്പര്യങ്ങളില്‍ ജീവിക്കുന്ന ഒരു വൃക്തിക്കു മാറുന്ന മുല്യബോധങ്ങളെ ഉള്‍ക്കൊള്ളാനുള്ള സാഹചര്യം വളരെ കുറവാണ്‌. സാഹചര്യത്തെ അതിജീവിച്ച ദേശീയ പ്രസ്ഥാനത്തിന്റേയും നവീന വിദ്യാഭ്യാസത്തിന്റേയും, നവോ ത്ഥാന ചിന്തയുടേയും മൂല്യബോധത്തെ ഉള്‍ക്കൊള്ളാന്‍ അന്തര്‍ജനത്തിനു കഴിഞ്ഞു. 169 നമ്പൂതിരി സമുദായത്തിലെ സാമൂഹ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അന്തര്‍ജനം വി.ടി.ഭടടതിരിപ്പാടിന്റെയും, എം.ആര.ബി.യുടേയും നാടകങ്ങളുടെ സ്വാധി നശക്തിയും, പ്രപചോദനദാതൃവും മനസ്സിലാക്കി. പാര്‍വതി! നെമ്മിനിമംഗലം, ആര്യാ പള്ളം തുടങ്ങിയ നമ്പുതിരി സ്ര്തീകളുടെ ഘോഷാബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ അന്തര്‍ജനം ആവേശപൂര്‍വം ഉള്‍കൊണ്ടു. മാവേലിക്കരയില്‍ ഇവര്‍ക്കു നല്കിയ സ്വ്കരണത്തിന്‌ ഘോഷബഹിഷ്കരിച്ചും, മറക്കുടവലിച്ചെറിഞ്ഞും അന്തര്‍ജനം പങ്കെടുത്തു. കൂടുംബപശ്ചാത്തലത്തില്‍ നിന്ന്‌ ചെറിയ എതിര്‍പ്പുണ്ടായെങ്ക്‌ലും ആ എതിര്‍പ്പുകളെ അതിജീവിക്കാനും; ജാതിഭേദമില്ലാത്ത ഒരു ലോകത്തിനുവേണ്ടി ദേശിയ്യപപസ്ഥാനം നടത്തിയ ആഹ്വാനം കലാകുശലതയിര പുരത്തികരക്കാനും അന്തര്‍ജനം ശ്രദ്ധിച്ചു. 6.3.5. സ്ത്രീ എന്ന നിലക്കു തനിയ്ക്ക്‌ പൊതുവെയുള്ള പരിമിതികളും നമ്പൂതിരി സ്ത്രീ എന്ന നിലയില്‍ നിലനിന്നിരുന്ന സവിശേഷമായ പരിമിതികളും ആദ്യമേതന്നെ അവര്‍ മനസ്സിലാക്കിയിരുന്നു. അതിനെ അതിജിവിക്കാനാവശ്യമായ മുന്‍കരുതലുകള്‍ അവര്‍ എടുക്കുകയും ചെയ്തു. സമൂഹത്തിന്റെ വൃത്ൃസ്ത മണ്ഡലങ്ങളില്‍, വിശിഷ്യാ സാഹിതൃമണ്ഡലത്തിരു അര്‍ഹിക്കുന്ന ഗാരവത്തോടെ കടന്നുവരാന്‍ സ്രതീകള്‍ ശ്രദ്ധി ക്കുന്നില്ലെന്നും, കടന്നുവരുന്നവരെ തന്നെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയ്യാറല്ലെന്നും അന്തര്‍ജനം മനസ്സിലാക്കി. ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും, സ്ത്രീയുടെ പ്രശ്‌ന ങ്ങള്‍ എല്ലാ സമുദായത്തിലും ഒരു പോലെയാണെന്‍ന അവര്‍ തിരിച്ചറിഞ്ഞു. 5.4. അന്തര്‍ജനത്തിന്റെ മനുഷൃവിക്ഷണം അന്തരജനത്തിന്റെ കഥകളിലെ മനുഷ്യവിക്ഷണം സവിശേഷ പരാമരശം അര്‍ഹ്‌ ക്കുന്നു. ഒരു എഴുത്തുകാരി എന്ന ന്ലയിരു മാതൃത്വത്തിന്റെ അടിസ്ഥാന സ്വാധീനം 370 അവരുടെ കഥകളില്‍ കാണാം. പെണ്ണെഴുതുമയ്പോള്‍ സ്വാഭാവികമായും കടന്നുവരുന്ന താണ്‌ ഈ കാഴചപ്പാട എന്ന്‌ സാമാന്യമായി പറയാം. എന്നാല്‍ മനുഷ്യമനസ്സിലെ മാതൃ സമ്ംല്പത്തെ പരമാവധി പ്രയോജനപ്പെടുത്താ൯ു ലളിതാംബിക അന്തര്‍ജനം (ശ്രദ്ധിച്ചു. 54.4, ജനനവും ശൈശവവും അമ്മയെ ആശരയിച്ചാകയാല്‍ മനുഷ്യനിലെ മാത്ൃന്ധാ ധിനം മരണംവരെ നിലവരുക്കും. വൃക്തിജീവിതത്തിന്റെ ഭിന്നതലങ്ങളില്‍ മാതൃത്വ ത്തിന്റെ സ്വാധിനം കാണാം. ഈ സാന്നിദ്ധ്യം ആശ്വാസമായും ആര്രയമായും മനു ച്ൃന്‍ നിലനിര്‍ത്തുന്നു. ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവാഘോഷങ്ങള്‍, ആരാധനാരീ തികള്‍ എന്നിവയില്‍ മാതൃസ്മരണ നിറഞ്ഞുനില്‍ക്കും. ദ്രാവിഡഗോത്രപാരമ്പരൃത്തിലും ആര്യവരേണ്യയ പാരമ്പര്യത്തിലും ഇതിന്റെ അനുപാതം വൃത്ൃസ്തമാണെന്ന്‌ മഠ്രതം. മാതൃസങ്കലപം വൃതൃസ്തമേഖലകളിലേക്ക്‌ വ്യാപിക്കുന്നതും സാധാരണമാണ്‌. മനു ഷ്യന്‍ പ്രകൃതിയില്‍നിന്നാണ്‌ അന്നവും ആശ്രയവും സ്വീകരിക്കുന്നത്‌. അമ്മയോടുള്ള അതേ അടുപ്പവും ആദരവും പ്രകൃതിയോടും കാണിക്കുന്നതിനാൽ (പ്രകൃതിയെ മഹാ മാതാവ്‌ (സല നറ്ണെ എന്ന നിലയിലും സമൂഹം കണക്കാക്കുന്നു.” കന്ൃകയായും വധുവായും ഭോഗാസക്തയായ കാമിനിയായും സമൂഹത്തില്‍ സാന്നിദ്ധ്യമവ്യിക്കുന്ന സ്ര്രീത്വം, വിളനല്‍കുന്ന മാതൃത്വവും വിളികേള്‍ക്കുന്ന ദൈവവുമാണ്‌. നല്ലവളും നന്മ നിറഞ്ഞവളും സംരക്ഷകയുമായ മാതാവിന്റെ, വസൃവും ഭീതിദവുമായ മറ്റൊരു മുഖം സമൂഹത്തിന്‌ പരിചിതമാണ്‌. പ്രകൃതിയുടെ നിറഭേദങ്ങളും കാലാവസ്ഥ വൃതിയാനവും എല്ലാം ചേര്‍ന്നു കാണുന്ന ഭയപ്പെടുത്തുന്ന ആ അവസ്ഥ സമൂഹത്തിന്‌ സുപരിചിതമാ ണ്‌. കറുത്ത മാതാവ (നാണ എന്ന സങ്കല്പത്തില്‍ ഇത്‌ സാമുഹ്യാവസ്ഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.'- രക്തദാഹം പ്രാകൃത സ്വഭാവം, വന്ത, പൈശാചികത എന്നി വ ഈ അമ്മയുടെ സ്വഭാവരിതിയായി സങ്കലപിക്കുന്നു. ഇങ്ങനെ ഭിന്നരുപങ്ങളിലുള്ള സ്ര്രീത്ധത്തിന്റെ (്രതൃക്ഷീകരണങ്ങള്‍ സാഹിത്യത്തില്‍ സാധാരണമാണ്‌. 373 വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ കവികള്‍ ഈ സാദ്ധ്യതകളെ കവിതയിരു പ്രയോ ജനപ്പെടുത്തി. കഥാകൃത്തുക്കള്‍ വേണ്ട്രത പ്രയോജനപ്പെടുത്താത്ത ഈ സ്ധാദ്ധൃതയെ കഥയില്‍ സമര്‍ത്ഥമായി ഉപയോഗിച്ചത്‌ ലളിതാംബിക അന്തര്‍ജനമാണ്‌. അന്തര്‍ജന ത്തിന്റെ കഥകളിലെ മനുഷ്യസങ്കല്പത്തില്‍ സ്രതികൂടിപങ്കാളിയാവുന്നിനാലാണ്‌ അവ രുടെ മനുഷ്യയവീക്ഷണം വൃതിരിക്തമാകുന്നത്‌. 54.2, പ്രതൃയശാസ്രതങ്ങളോടുള്ള ആഭിമുഖ്യത്തിലും മുലൃഹ്രചാരണത്തിനുള്ള വൃശ്ര തയിലും സ്ത്രീ ആയതുകൊണ്ടുള്ള സവിശേഷ പക്ഷപാതങ്ങളും അന്തര്‍ജനത്തിന്റെ ക്ഥകളിര കാണാം. മുന്നൂറിലധികം കഥകള്‍ അന്തജേനം എഴുതിയിട്ടുണ്ട്‌. പല കഥ കളും അപ്രകാശിതങ്ങളാണ്‌. പതിനാറ്‌ കഥാസമാഹാരങ്ങള്‍ അന്തര്‍ജനത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്‌.'” ആവര്‍ത്തനസ്ധദാവമുള്ള ഇതിഡുത്തങ്ങളും, കേവലാദര്‍ശപ്രചാ രണത്തിന്റെ ജടുങ്ങിയ പശ്ചാത്തലവും കാരണം ഗുണമ്്ലവാരം കുറഞ്ഞ പില കഥ കള്‍ മാറ്റിനിര്‍ത്തിയാല്‍ അന്തര്‍ജനത്തിന്റെ കഥാലോകം പീന്തിക്കുന്നവരും കര്‍മ്മനിര തരുമായ മനുഷ്യര്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌. ഈ കഥകള്‍ മാത്ൃപരിചരണത്തിന്റെ സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നവയുമാണ്‌. ട.4.3. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അന്തര്‍ജനത്തിന്റെ പ്രിയപ്പെട്ട ക്ഥാവിഷ യമാണ്‌. മാതൃസംസ്കാരവും മാതൃദായ്രകമവും മാനവരാശിയുടെ വികാസപരിണാമ ത്തിന്റെ ഓരോ ഘട്ടത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. മാതാവിനെ ക്രേന്ദികരിച്ചുള്ള സമൂഹ സങ്കല്പം തികച്ചും സ്വാഭാവികമാണെന്നും നധയ്‌; പിതൃദായ സമൂഹം തീര്‍ത്തും അസ്ധാഭാവികമാണെന്നും നരവംശ ശാസ്രതജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിടുണ്ട്‌.?* ആദൃ കാലസമുഹത്തില്‍ സ്ര്തീകൾ ഭര്‍ത്താക്കയാരുടെ സ്വകാര്യന്ധത്തോ മുതിര്‍ന്ന മക്കളാല്‍ സംക്ഷിക്കപ്പെടുന്നവരോ ആയിരുന്നില്ല. അമ്മയും കൃഷിയും എല്ലാം രക്ഷാകര്‍തൃത്ധ ത്തിലേക്ക്‌ നീങ്ങുന്നതിന്റെ പശ്ചാത്തലവും നിഗൂഡലക്ഷയവും അന്തര്‍ജനത്തിന്റെ കഥ 372 കളിലെ പ്രധാന ഇതിവൃത്തമാണ്‌. കൃഷിയെ അകന്നുനിന്ന വീക്ഷിച്ചു ഒരു സമുദായ്കര മത്തിണ്റെ പരിമിതികള്‍ മാറ്റിന്രത്തിയാല്‍, അവരുടെ കഥകളില്‍ മണ്ണും മനുഷ്യനും കൃഷിയുമായി ബന്ധപ്പെട്ട ജീവജാലങ്ങളും മാതൃസ്മൃതിയായി നിറഞ്ഞുനില്‍ക്കുന്നു.5 5.44. സാര്‍വ്വലനകികതയിരനിന്നും സവിശേഷമായ സ്ര്രീത്വത്തിന്റെ അവസ്ഥ പിര്‌ കരിക്കുന്നതാണ്‌ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന കഥകള്‍. വിവാഹം, പ്രസവം, രോഗം മുതലായ ജീവിതാവസ്ഥകളും വൈധവ്യം, വിരക്തി, അവഗണന, നിന്ദ മുതലായ സാമു ഹ്യാവസ്ഥകളും, കുടുംബത്തിലെ ദാരിദ്യം, പട്ടണ! മുതലായ സാമ്പത്തികാവസ്ഥകളും അന്തര്‍ജനത്തിന്റെ കഥകളിരു പ്രതിഫലിക്കുന്നു. ഇതിരു പ്രധാനം ജീവിതാവസ്ഥകളും സാമൂഹ്യാവസ്ഥകളും ചീരതീകരിക്കുന്ന കഥകളാണ്‌. വിവാഹം, സ്രതീയെ കീഴ്പ്പെടു ത്താനുള്ള ഉപായമായി കാണുകയും കുടുംബം അവളെ തളച്ച്ടാനും അവഹേളിക്കാനും അവഗണിക്കാനുമുള്ള ഉപകരണമായി മാറുകയും ചെയ്യുന്നതിലുള്ള അമര്‍ഷമാണ്‌ ഈ ഗണത്തില്‍പ്പെട്ട കഥകളുടെ മുഖ്യപ്രമേയം. പുരുഷാധിപത്യ സമൂഹം സ്ത്രീയോട കാണി ക്കുന്ന അത്യാചാരങ്ങളും അവശ അന്വേഷിക്കുന്ന രക്ഷാമാര്‍ഗ്ഗങ്ങളും ഒരുപോലെ അവള്‍ക്ക്‌ കഠിനാനുഭവങ്ങളായി മാറുന്നു എന്ന യാഥാര്‍ത്ഥ്യം അനുഭവിപ്പിക്കുന്നതാണ്‌ ഇത്തരം കഥകള്‍. ട.4.5. നമ്പുതിരി സമുദായത്തിലെ സ്ര്രീകള്‍ക്ക്‌ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ശാന്തിയോ സമാധാനമോ സമൂഹം നല്‍കുന്നില്ലെന്ന അനുഭവസതും അന്തര്‍ജനം കഥ കളിലൂടെ ആവിഷ്കരിച്ചു. ശൈശവബാല്യങ്ങളില്‍ പോലും പരിമിതമായ സ്വാത്രന്ത്യം മാത്രമാണ്‌ അവര്‍ക്കുള്ളത്‌. മൂടുപടത്തിനകത്ത്‌ നടക്കുന്ന ഈ സംഘര്‍ഷങ്ങളെ ലോക ത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍, ഇതരസമുദായങ്ങളിലെ സഹോദരിമാരുടെ സ്ഥിതിയും ഏറെ വൃത്ൃസ്തമല്ലെന്ന്‌ അവര്‍ക്കറിയാമായിരുന്നു. വിവാഹാനന്തരജീവി തത്തില്‍ സനേഹസൌഹാര്‍ദങ്ങള്‍ കുറയുന്നതും വൈരുദ്ധ്യങ്ങള്‍ കൂടിവരുന്നതും എന്തു 173 കൊണ്ട എന്ന അന്വേഷണവും ഈ വിഭാഗത്തില്‍പ്പെട്ട കഥകളില്‍ കാണാം. ഇത്തരം വൈരുദ്ധ്യങ്ങള്‍ മനുഷ്യമനസ്സിലെ വൈകൃതങ്ങളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌ ഏന നിരീക്ഷണവും ആ കഥകളെ ശ്രദ്ധേയമാക്കുന്നു.*" മാതൃത്വത്തിന്റെ മഹത്വവും അനപ തൃത ഉണ്ടാക്കുന്ന ദുഃഖവും അന്തര്‍ജനത്തിന്റെ പല കഥകളിലും പ്രതൃക്ഷപ്പെടുന്നു. അമ്മയായി ഇരിക്കെത്തന്നെ മകന്റെ സ്നേഹമോ സാന്നിദ്ധ്യമോ അനുഭവിക്കാന്‍ കഴി യാത്തവരുടെ വ്യഥകളും തേങ്ങലുകളും ആ ക്ഥകളിലുണ്ട. എടുത്തുവളര്‍ത്തിയ കുഞ്ഞി ലൂടെ മാതൃത്വത്തിന്റെ പൂര്‍ണ്ണതയും തുടര്‍ന്‌ സാഹചര്യങ്ങളാല്‍ ദാമ്പത്യത്തിന്റെ അവ സ്ഥയും അനുഭവിക്കുന്ന സ്രതീകളും അവരുടെ ക്ഥാലോകത്തുണ്ട. രോഗവും ദാരി ദ്രൃവും ഒരുപോലെ ആക്രമിക്കുന്നത്‌ സ്ര്രീകളെ ആണെന്നും, ഇത്തരം സന്ദര്‍ഭങ്ങള്‍ അവരുടെ ഒറ്റപ്പെടലിന്റെ ത്രവത വര്‍ദ്ധിപ്പിക്കുന്നുവെന്നും ആ കഥകള്‍ നമ്മെ പഠിപ്പി ക്കുന്നു.“ അകാലവൈധവ്യം നമ്പുതിരിസമുദായത്തിലെ സ്ര്തീകൾ അനുദവിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നായിരുന്നു. വൈധവ്യം ഉണ്ടാക്കുന്ന ഏകാന്തത കഥാകാരന്മാര്‍ക്കു പ്രിയപ്പെട്ട വിഷയമാണ്‌. വര്‍ണ്ണനാപ്രധാനമായ ഒരു കഥാവിഷയം എന്ന നിലയിലല്ല അനുഭവിച്ചറിഞ്ഞവരുടെ ആത്മനൊയമ്പരം എന്ന നിലയിലാണ്‌ ഈ അവസ്ഥ അന്തര്‍ജ നത്തിന്റെ ക്ഥകളിരാ പ്രതൃക്ഷപ്പെടുന്നത്‌. വൈധവ ത്തിന്റെ മാനസിക പ്രശനങ്ങളും ശാരിരിക പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും വൃത്യസ്തമാണ്‌. വിധവയുടെ അസം തൃപ്തമായ മനസ്സ്‌ എഴുത്തുകാരനും വായനക്കാരനും ഒരുപോലെ വികാരാവേശമു ണ്ടാക്കുന്ന വിഷയമാണ്‌. അടക്കിവെക്കാന്‍ കഴിയാത്ത രതിവികാരങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗങ്ങളെ പ്രാകൃതമായ ഒരാനന്ദത്തോടെ വരണ്ണിക്കുന്നവരും വായിക്കുന്നവരും അനു ഭവിക്കുന്ന ആത്മസുഖം മലയാളകഥാപഠനത്തിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ്‌. മനുഷ്യന്‍ സൃഷ്ടിക്കുന്ന വിധികളാല്‍ വിധവകളായിത്തീരുനവര്‍ക്ക്‌ ഒരു മനുഷ്ൃജീ വിയുടെ പരിഗണന നല്‍കാന്‍ തയ്യാറായ എഴുത്തുകാരി അന്തര്‍ജനമാണ്‌. ധനിസാന്ദ്ര i74 മായ ഭാഷയില്‍ വൃംഗ്ൃമര്യാദയോടെ അവതരിപ്പിച്ച ഈ സ്ര്രീപ്രശ്നത്തെ മനുഷ്യര്‌ ശ്നമാക്കാനും അന്തര്‍ജനം ശ്രദ്ധിച്ചു. സ്രതീയായതുകൊണ്ടുമാതധ്രം വിവാഹിരുയാവു കയും, വിവാഹിതയായ മാ്രയില്‍ത്തനനെ വിധവയാവുകയും ചെയ്രു വിധിയുടെ വേട്ട മൃഗങ്ങള്‍ നമ്പൂതിരിസമുദായത്തിന്റെ സവിശേഷപ്രശനമാണെങ്കിലും അത്‌ സമൂഹം ഏറ്റെടുക്കേണ്ട പ്രധാന പ്രശ്നമാണെന്്‌ അന്തര്‍ജനം കഥകളിലൂടെ അറിയിച്ചു. വിധവ യൂടെ മുമ്പില്‍ ജീവിതമാണോ മരണമാണോ അഭികാമ്യമെൌന ചോദൃമുയര്‍ത്തുന്ന സമൂ ഹത്തോട, അവളും മനുഷ്യനാണെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ അന്തര്‍ജനം ശ്രദ്ധിക്കുന്നു. 1 ട.൪4.8. സ്ര്രീയെ ശരീരം മാധ്തമായി കാണുന്ന അവസ്ഥയില്‍നിന്ന്‌ മനസ്സും ശരീരവും ചേരുന്ന മാനവബോധത്തിലേക്കുള്ള മാറ്റം നവോത്ഥാനകഥകളിരല്‍ പൊതുവെ കാണാം. ക്ലാസിക, നിയോക്നാസിക സാഹിത്യവുമായി പരിചയപ്പെട്ടിരുന്ന അന്തര്‍ജനത്തിന്റെ കഥ കളെ, ആ കാവ്ൃയസമകല്പത്തിലെ 'ഭോഗോപകരണമായ സ്ത്രീ എന്ന കാഴ്ചപ്പാട്‌ സ്വാധീ നിച്ചുതേയില്ല. കവിതയോടുള്ള താല്പര്യമാണ്‌ അന്തര്‍ജനത്തെ സാഹിത്ൃലോകത്തേക്ക്‌ എത്തിക്കുന്നത്‌. മലയാളകാലപനികകവിതയില്‍ ദേവതയോ പിശാചോ ആയി മാറി മാറി കടന്നുവരുന്ന സ്ര്രീസങ്കല്പവും അന്തര്‍ജനം കഥകളില്‍ കാണാന്‍ കഴിയില്ല. സ്വത്വ ബോധത്തെക്കുറിച്ചുള്ള പരിമിതമായ ധാരണപോലുമില്ലെങ്കിലും നൈസര്‍ഗികമായി പ്രതിഷേധിക്കുന്ന സാധാരണസ്രതീ മുതല്‍ റാഡിക്കല്‍ ഫെമിനിസ്റ്റ ഏന്ന ഗണ ത്തില്‍പ്പെടുന്ന സ്ത്രിക്ഷഥാപാരതങ്ങള്‍വരെ അന്തര്‍ജനത്തിന്റെ കഥകളില്‍ പ്രത്യക്ഷ പ്പെടുന്നു. നമ്പുതിരി നവോത്ഥാനം സ്രതികള്‍ക്കുവേണ്ടി ആ സമുദായത്തിലെ പുരുഷന്മാര്‍ ഉണ്ടാക്കിയതാണന്ന ധാരണ നിലവിലുണ്ട. നവോത്ഥാനകാലത്തിലെ നേതാക്കളും (പ്രചാ രകന്മാരും മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം ചെയ്തവരാണെന്നുള്ള പ്രചരണവും നിലവി ലുണ്ട്‌. കേരളീയ നവോത്ഥാനത്തിന്റെ ഒരു പരിമിതിയും ഇതാണെന്ന്‌ ചിലര്‍ വാദിക്കു 37൭ ന്നു. ആദര്‍ശധീരന്മാരായി സാമൂഹൃരംഗത്ത്‌ പ്രതൃക്ഷപ്പെടുന്ന പുരുഷന്മാര്‍ പുറംലോ കത്‌ ആഘോഷപൂര്‍വം കൊണ്ടാടപ്പെടുമ്പോള്‍ കുടുംബാന്തരീക്ഷത്തിന്റെ അകത്തള ങ്ങളില്‍ അവര്‍ വെറും “പുരുഷനായി മാറുകയും ഭാര്യമാരോട്‌ അവഗണനയോ അധി കാര്പപമത്തതയോ കാണിക്കുന്നത്‌ സര്‍വുസാധാരണമാവുകയും ചെയ്യും. പരിഗണിക്ക ഒപ്പടുന്നില്ലെന്നതു മാത്രമല്ല അവഗണിക്കുപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്രതീയുടെ മനോലോകത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നതില്‍ അന്തര്‍ജനം ശ്രദ്ധിക്കുന്നു. 54.7, ദേശീയ്രപസ്ഥാനത്തിന്റെ ഗതിവിഗതികളും സോഷ്യലിസ്റ്റ്‌ ആശയഗതിയുടെ വൃതി രിക്തതയും സമൂഹത്തില്‍ പൊതുവെ കാണുന്ന സാമ്പത്തികപ്രള്‍നങ്ങളും അന്തര്‍ജനം കഥകളില്‍ അവതരിപ്പിക്കുന്നുണ്ട്‌. പരിചിതമായ കേരളീയാന്തരീക്ഷത്തില്‍നിന്നും അപ രിചിതമായ ഭാരതീയ പശ്ചാത്തലത്തിലേക്ക്‌ നീങ്ങുന്ന കഥകശ്പോലും ദേശീയബോധ ത്തിന്റെ ഭാഗമായി അവര്‍ രചിച്ചിട്ടുണ്ട്‌. ആശയത്തേക്കാള്‍ ആവേശമാണ്‌ ഈ കഥക ളുടെ ജീവന്‍. ട.ടം അത്തര്‍ജനത്തിന്റെ രചനാശൈലി പ്രചരണപരതക്ക്‌ മു൯തൂക്കമുള്ള വി.ടി. ഭടടതിരിപ്പാടിന്റെ രചനാശൈലിയാണ്‌ അന്തര്‍ജനത്തിന്റെ കഥാരചനയെ ഏറെ സ്വാധീനിച്ചത്‌. രചനാരീത്യില്‍ റിയലിസമാണ്‌ അന്തര്‍ജനത്തിന്‌ താല്പര്യമുള്ള സാഹിത്യപ്രവണത. യഥാതഥവര്‍ണ്ണനയുടെ പരിമിതി സാമൂഹൃവിമര്‍ശനത്തിനുള്ള വ്ൃശ്രതയാണ്‌. റിയലിസത്തിന്റെ ഈ ദോഷത്തെകൂടി ഉള്‍ക്കൊണ്ടാണ്‌ അന്തര്‍ജനം ഈ രചനാരീതി തെരഞ്ഞെടുത്ത്‌ എന്നുകാണാം. ശൈലീ വൃതിയാനങ്ങള്‍ അന്തര്‍ജനത്തിന്റെ കഥകളില്‍ കാണാന്‍ പ്രയാസമാണ്‌. നിലവിലിരുന്ന മലയാളഭാഷയുടെ രചനാരീതി ജൂജുവും ലളിതവുമാണെന്ന്‌ ഈ എഴുത്തുകാരി കരു 376 തി. പൂര്‍ണ്ണവാചകങ്ങളിരു ആശയവ്യൃക്തത വരുത്തുന്ന രചനാരിതി കഥകളില്‍ ദീക്ഷിച്ചു കഥാകാരിയാണ്‌ അന്തര്‍ജനം. കാവൃഭാഷ അവരുടെ കഥകളില്‍ അപൂര്‍വമായി കടന്നു വരുന്നുണ്ട്‌. ബിംബകലപനകളില്‍ മാതൃസങ്കല്‍്പം കഴിയുന്നതു നിലനിര്‍ത്തുന്നുമുണ്ട്‌. കഥാപാരതങ്ങളുടെ ചിന്താധാരയെ പിന്തുടര്‍ന അവര്‍ എത്തിപ്പെടുന്ന അവസ്ഥ കളില്‍ വായനക്കാരനെ കൂടി പങ്കാളിയാക്കുന്ന രചനാരീതി അന്തര്‍ജനത്തിന്‌ പ്രിയപ്പെ ടടുതാണ്‌. ബോധധാരാക്രമത്തെ കഥാരചനയില്‍ ഉപയോഗപ്പെടുത്തുന്നത്‌ ഒരെഴുത്തു കാരന്‌ ഒരേസമയം സാദ്ധൃതയും ബാദ്ധൃതയും സൃഷ്ടിക്കുന്നു. ആധബ്യൊനത്തില്‍ ഒരു നിസ്സംഗ മനോഭാവത്തെ ആദ്യന്തം കാത്തുസുക്ഷിക്കാം എന്നതാണ്‌ ഒരു സാദ്ധ്യത. കഥയുടെ ഗതിവിഗതികളില്‍നിന്ന്‌ അന്യനായി വേറിട്ടുനില്‍ക്കാന്‍ എഴുത്തുകാരന്‌ ഇത്തരം സന്ദഭേങ്ങളില്‍ കഴിയും. എന്നാല്‍ ബോധധാരാരീതിയിലുള്ള രചനകളിര മനോലോകത്തിന്റെ അനാവരണം (ധേഘ) മാത്രമേ നടക്കുന്നുള്ളുവെന്നും നവ്യ സൃഷ്ടി (സല നടക്കുന്നില്ലായെന്നും നിരൂപകന്മാര്‍ വാദിക്കും. കഥാപാത്രങ്ങള്‍ തന്നെ എഴുത്തുകാരന്റെ സൃഷ്ടിയാകയാല്‍ ഉപബോധമനസ്സ്‌ എന്ന സങ്കല്പം സാഹി തൃത്തില്‍ പ്രസക്തമല്ലെന്നും ഇവര്‍ വാദിക്കുന്നു.” മനശ്ലാസ്രതസിദ്ധാന്തങ്ങളുടെ പിന്‍ബ ലത്തോടെ സ്വികരിച്ചു ഒരു ആഖ്ൃഠനത്രന്തമായിട്ടല്ല സ്വാഭാവികമായി വാര്‍ന്നുവിഴുന്ന ഒരു രചനാസ്രമ്പദായം എന്ന നിലയ്ക്കാണ്‌ അന്തര്‍ജനത്തിന്റെ കഥകളില്‍ ബോധധാര ക്രമം പ്രതൃക്ഷപ്പെടുന്നത്‌. 5.6. കഥ സാധിക്കുന്നതു അധികാരഘടനയുടെ സവിശേഷതകള്‍, വൃക്തിന്ധാഭാവങ്ങള്‍ എന്ന്വയാല്‍ സ്വയംസുഷ്ടിച്ചെടുത്ത ഏകാന്തതയില്‍ നിവസിക്കുന്ന ഒറ്റയൊറ്റയായ മനുഷ്യരെ ഒരു സമുദായമായി പരിണമിപ്പിക്കുന്നതില്‍ സാഹിതൃത്തിനുള്ള പങ്ക വലുതാണ്‌. പരസ്പരം 77 കാണാനോ പരിചയപ്പെടാനോ കഴിയാത്തവര്‍ പോലും ഒരു എഴുത്തുകാരന്െ ആധ്യാനവൈദവത്താല്‍ കാലാന്തരത്തിലും ചിരപത്ചിതരായിതിരുന്നു. അതുകൊണ്ടു തനനെ സാഹിത്യം സാഹിതിയമായ ഒരു ഉലപന്നമോ വൈയക്തികമായ ഒരു ഉപഭോഗ വസ്തുവോ മാതമല്ല, അനുസ്യൂതം തുടരുന്ന മാനവജീവിതത്തിന്റെ വിശാലമായ ഒരു പ്രകടിതരൂപം കൂടിയാണ്‌. എന്നാല്‍ ഒരു വായനാസാമ്രഗി എന്ന നിലയ്ക്ക്‌ കലാസൃഷ്ടി വിലയിരുത്തപ്പെടുക സ്വാഭാവികമാണ്‌. ജീവിതത്തില്‍ നിന്നു പിറവികൊള്ളുന്ന കലാ സൃഷ്ടി, അതിനാധാരമായിവര്‍ത്തിച്ചു ജീവിതത്തിന്‌ പുതിയ ധാരണകളെ സംഭാവന ചെയ്യാന്‍ പര്യാപ്തമാകുന്നു. എല്ലാ സാഹിതൃരൂപങ്ങള്‍ക്കും ഈ കാഴ്ചപ്പാടുകള്‍ ബാധ മാണെങ്കിലും, കഥ എന്ന സാഹിത്യരൂപം ഈ കാഴ്ചപ്പാടിനെ കൂടുതല്‍ സാര്‍ത്ഥകമാ ക്കുന്നു. ഏതെങ്കിലും ഒരു തത്ധജ്ഞാനത്തെകുറിച്ച്‌ അമവേഷിക്കാനോ, മഹാമനീഷിക ളുടെ ജീവിത ദര്‍ശനങ്ങളെ കണ്ടെത്താനോ ഒരാളും കഥാവായനയിലേക്ക്‌ കടക്കാറില്ല. എന്നാല്‍ അയാള്‍ അറിയാതെ, അയാളുടെ മനസ്സില്‍ നിരന്തരം നടന്നിരുന്ന നിരവധി വിചിന്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ കഥയ്ക്ക്‌ കഴിയുന്നു. താന്‍മാതമല്ല മറ്റുപലരും ഇത്തരം സങ്കീര്‍ണ്ണ സമസ്യകളെ കുറിച്ച്‌ അയ്വേഷിക്കുന്നവരാണെന്നുള്ള വസ്തുത ഏതൊരുവായനക്കാരനേയും, താനും സമഷ്ടിയുടെ ഭാഗമാണെന്ന ചിന്തയിലേക്ക്‌ എത്തി ക്കുന്നു. ചെറുകഥ, ക്ഥാംശംകൊണ്ടോ, കഥനാംശംകൊണ്ടോ അല്ല വൃഷ്ടിയെ സമ ദ്ടിയുടെ ഭാഗമാക്കുന്നതിലാണ്‌ പൂര്‍ണ്ണമാകുന്നത്‌. ഓരോരുത്തരും കഥ വായിക്കുന്നത്‌ സ്വന്തമായ ചില നിലപാടുകളില്‍ നിന്നായിരിക്കും. എന്നാല്‍ ഒറ്റയായ ആസ്വാദനതല ത്തിനുമപ്പുറമുള്ള കൂട്ടായ ഒരാസ്ഥാദനതലം ഏതൊരു കഥയ്ക്കുമുണ്ടെന നാം മനസ്സി ലാക്കുന്നു. ഇതില്‍നിന്നും ഉരുത്തിരിയുന്ന അവബോധമാണ്‌ ആ കഥ മുന്നോടുവയ്ക്കുന്ന മൂല്യ. 376 5.7. സൂക്ഷമതാരരുമൃത്തിന്റെ പ്രസക്തി കാരൂര്‍ നീലകണ്ഠപിള്ളയുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും കഥകളെ ആസ്പദമാക്കി നടന പൊതുപഠനങ്ങള്‍ നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിച്ച്‌ ടുണ്ട്‌. അക്കാദമിക്‌ താലപര്യത്തോടെ നടന്ന ഗവേഷണഫലമായി സൂക്ഷ്മതല വിശക ലനങ്ങളും പുറത്തുവന്തിട്ടുണ്ട. അത്തരം നിഗമനങ്ങളില്‍നിന്നുള്ള ഒരു തുടരന്വേഷണ മാണ്‌ സൂക്ഷമതാരതമ്യം ലക്ഷദ്യമാക്കുന്നത്‌. നവോത്ഥാനകാലഘട്ടത്തിലെ മുലയൃസ്മംലപങ്ങളെയും മാനവികതാബോധത്തെയും ഈ എഴുത്തുകാര ഏത പ്രകാരത്തിലാണ്‌ സ്വാംശികരിച്ചുത്‌ എന്നും കഥകളിലൂടെ ഏത്‌ പ്രകാരത്തിലാണ്‌ ആവിഷ്കരിച്ചത്‌ എന്നും കാലാന്തരത്തിലേക്ക്‌ അവര്‍ എന്താണ്‌ നിരീ ക44ണരുപത്തില്‍ ബാക്കിവെച്ചത്‌ എന്നുമാണ്‌ ഇവിടെ അയേഷിക്കുന്നത്‌. നിലനിന്ി രുന്ന വ്യവസ്ഥയിലെ മൂല്യബോധം ഏതൊരു വൃക്തിയെയും സ്വാധീനിക്കും. ആ മുലൃബോധവും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ ഇവര്‍ അമ്വേഷിച്ചിതിക്കും. പുത്യ മൂല്യബോധത്തിന്റെ പിറവിക്കാധാരമായ സാമൂഹൃസന്ദരഭങ്ങളെ ഇവര സമീ പിച്ചുതില്‍ വൃതിരിക്തതകള്‍ ഉണ്ടാകും. മനുഷ്യന്‍ നിസ്ലഹായനാകുന്ന സാഹചര്യങ്ങ ളിലാണ്‌ മുല്യചിന്തകള്‍ കൂടുതല്‍ തീരവതയോടെ ഉയര്‍ന്നുവരുന്നത്‌. അവനെ നിസ്പൂഹാ യനാക്കുനന ഘടകങ്ങള്‍ പലതരത്തിലുള്ളതാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരാശക്കിട നല്‍കാതെ അവനെ കര്‍മ്മനിരതനാക്കാന്‍ കല ശരദ്ധിക്കാറുണ്ട്‌. അധികാരം” എന്ന ഘടനയാണ്‌ മൂല്യങ്ങളെ സ്ഥാപിക്കുന്നതും സംഹരിക്കുന്നതും. ഏതൊരു അധികാര ഘടനയും സാമുഹ്യ സാമ്പത്തിക ഘടനയുടെ ഉല്‍പന്നമാണ്‌. പാശ്ചാത്യ അധികാര ഘടനയും ഇവിടെ ന്ലനിന്നിരുന്ന തദ്ദേശീയമായ അധികാരഘടനയും രമ്മിലുള്ള സമമ്പയവും സംഘര്‍ഷവും നവോത്ഥാന കഥാകൃത്തുക്കള്‍ നിരീക്ഷിച്ചതും നിഗമന i79 ത്തിലെത്തിയതും ഇവിടെ പഠനവിധേയമാക്കുന്നു. മനുഷ്യനെ, കേന്ദസ്ഥാനത്തുന്ര്‍ത്തി മനസ്സിലാക്കാനു ശ്രമിക്കവേ സാമൂഹൃഘ ടനയുടെ സ്വഭാവര്തികള്‍ക്ക്‌ കീഴ്പ്പെട്ട അവനു വരുന്ന രൂപപരിണാമങ്ങള്‍ അന്വേഷി പ്പിട്ടുണ്ട. മനുഷ്യന്‍ നേര്‍വിപരീതമായ അവസ്ഥ സംഭവിക്കുന്ന സാഹചര്യങ്ങള്‍ ഇവരെ വേദനിപ്പിച്ചിടടുമുണ്ട. കഥയില്‍ ഈ സന്ദര്‍ഭങ്ങള്‍ എങ്ങനെ കടന്നുവരുന്നു എന്ന അമ്പേ ഷണം കാലികപപസക്തിയുള്ള വിഷയമാണ്‌. 5.8. താരരുമൃത്തിലെ പരുഗണനാവി്ഷയങ്ങള്‍ (്രിട്ടീഷിന്ത്യയിലെ ഒരു നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ പരരബോധേം വളരന്നു വന്ന സാഹചര്യം പാശ്ചാത്യ അധിനിവേശവുമായി ബന്ധപ്പെട്ടതാണ്‌. നാടുവാഴിത്ത ത്തിന്റെ ഘടനയെ ഇല്ലാതാക്കി മാര്തമേ മുതലാളിത്ത സാമ്പത്തികവ്യവസ്ഥയ്ക്ക്‌ ഒരു പ്രദേശത്ത ഡ്യാപിക്കാന്‍ കഴിയൂ. 12795 മുതല്‍ തിരുവിതാംകുറില്‍ പാശ്ചാത്യ അധികാര ഘടനയ്ക്ക്‌ മാന്യമായ സ്ഥാനം ലഭിച്ചു. നാടുവാഴിത്തവുമായി സന്ധിചെയ്താണ്‌ തിരു വിതാംകൂറില്‍ ആധുനിക പാശ്ചാത്യാധികാരം നിീലവില്‍വരുന്നതും അതിന്റെ സാമ്പ ത്തിക വീക്ഷണമായ മുതലാളിത്തം വ്യാപിക്കുന്നതും. വളുരാ൯ ആരംഭിച്ച മുതലാളത്ത വ്യവസ്ഥയുടെ മുലൃയബോധവും നാശോന്മുഖ മായ നാടുവാഴിത്ത വ്യവസ്ഥയുടെ മൂല്യബോധവും സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിക രണങ്ങള്‍ ഈ കഥാകൃത്തുകളുടെ കഥകളില്‍ പ്രതൃക്ഷപ്പെടുന്നവിധം സൂക്ഷ്മസന്ദര്‍ഭ ത്തില്‍ താരതമ്യം ചെയ്യുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. കാരൂര്‍ സ്ലകണ്ഠപിള്ളയുടെ “ഓട്ടുകോരിക' ഏന്ന കഥയും അന്തര്‍ജനത്തിന്റെ 'മനുഷുൃപുരതി എന്ന ക്ഥയും താരതമൃപഠനത്തിന വിധേയമാക്കുന്നതിലൂടെ നാടുവാ iSO ഴിത്ത സാമ്പത്തിക ഘടനയുടെ തകര്‍ച്ചക്ക്‌ കാരണമായ ആന്തരവൈരുദ്ധ്യങ്ങളും, ആ വ്യവസ്ഥയുടെ ശിഥിലമായ മൂല്യബോധത്തില്‍ ഞെരുങ്ങുന്ന മനുഷ്യരുടെ ദയനീയാവ സ്ഥയും വിശകലനം ചെയ്യും. ആധുനികീകരണത്തിന്റെ ഭാഗമായി അധികാരഘടന സൃഷടിക്കുന്ന loans വസ്ഥ, (പ്രകൃതിയോടും ജീവജാലങ്ങളോടും മനുഷ്യനോടും കാണിക്കുന്ന ദയാരാ ഹിത്ൃത്തെ ഈ എഴുത്തുകാര്‍ നിരീക്ഷിച്ച രീതിയാണ്‌ സവിശേഷപഠനം നടത്തുന്ന രണ്ടാമത്തെ മേഖല. കാരൂരിന്റെ പൌണ്ടര്‍ പോത്ത൯' എന്ന കഥയും ലളിതാംബിക യുടെ “ഓടക്കുഴലിന്റെ നാദം' എന്ന കഥയുമാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുക്കു ന്നത്‌. സ്ര്രീത്വവും മാതൃത്വവും പുതിയ സാമൂഹ്ൃക്രമത്തില്‍ കഥയില്‍ ആവിഷ്കൃത മാകുന്നത്‌ എങ്ങനെയെന്നതാണ്‌ മറ്റൊരു സൂക്ഷമസന്ദര്‍ഭ്മായി പരിഗണിക്കുന്നത്‌. കാരു രിന്റെ ഒടുവിലത്തെ മകന്‍, അന്തര്‍ജനത്തിന്റെ അവിവാഹിത” എന്ന്‌ കഥകളാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. നവോത്ഥാനകാലഘട്ടത്തെ 1930-കള്‍ മുതല്‍ 60-കള്‍ വരെ എന്ന പൊതുവിക്ഷണത്തില്‍ ഉശപ്പെടുത്തി, 1936 മൂതല്‍ 3968 വരെ എഴു തിയ കഥകളാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. കഥകളുടെ രചനാ കാലയ വിനെ സാമാസ്യാര്‍ത്ഥത്തില്‍ സ്ഥീകരിച്ച്‌ അവയിലെ മൂല്യബോധങ്ങളെ വിശകലനം ചെയ്യാനാണ്‌ താരതമ്യപഠനം ലക്ഷ്യം വയ്ക്കുന്നത്‌. 5.8.3. അയവേറിയ മാര്‍ഗ്ഗങ്ങളിലൂുടെയാണ്‌ തിരുവിതാംകൂറില്‍ നാടുവാഴിത്ത വൃവസ്ഥ മൂല്യബോധം വളരത്തിയതും പ്രചതപ്പിച്ചതും. ദൈവവിശ്വാസം, ഉത്സവാഘോഷങ്ങള്‍, കുടുംബാന്തരിക്ഷത്തിരു നടക്കുന്ന പലതരം ചടങ്ങുകള്‍ എന്നിവയെല്ലാം മുല്ൃയബോ ധത്തെ മുന്‍നിര്‍ത്തി അനൌപചാരിക വിദ്യാഭ്യാസം നര്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. iSi ഈ മാര്‍ഗൃത്തിലൂടെ നാടുവാഴിത്തവാഴ്ചയുടെ അധികാരഘടനയ്ക്ക്‌ ഇണങ്ങി ജീവി ക്കുന്ന വിശ്വാസിയായ മനുഷ്യനെ വളര്‍ത്താന്‍ ഈ വ്യവസ്ഥ ശ്രദ്ധിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഘടനക്കുകത്തേക്ക്‌ മനുഷ്യനെ മെരുക്കിയെടുക്കു നത ആധുനിക പാശ്ചാത്യ വിദ്യാഭ്യാസമാണ്‌. തങ്ങളാഗ്രഹിക്കുന്ന മുൂലൃബോധത്തി നകത്ത്‌ വ്യാപരിക്കുന്ന പരിഷ്കൃത മനുഷ്യസമൂഹത്തെ രൂപപ്പെടുത്താന്‍ പാശ്ചാത്യ ആധുനിക വിദ്യാഭ്യാസം ശ്രദ്ധിച്ചു. തിരുവിതാംകൂറിലെ നാട്ടുഭാഷാ പള്ളാക്കുടങ്ങളും ഇംഗ്ലീഷ്‌ സ്‌കൂളുകളും രാജ്യവാഴചയുടെ നിയ്രന്തണത്തില്‍ വളര്‍ന്നുവന്നവയാണ്‌. ആ രാജ്യവാചേയെ അദൃശ്യമായി നിയ്രന്തിച്ചിരുന പാശ്ചാതൃയുക്തിബോധധയവും വിദ്യാഭ്യാ സവും ഏത്‌ പ്രകാരത്തിലാണ്‌ പൌരബോധത്തെ സ്വാധീനിക്കുക എന്ന്‌ ശരിക്കും മന സ്സിലാക്കിയിരുന്നു. തിരുവിതാംകൂറിലെ ആധുനിക വിദ്യാഭ്യാസ ചര്രതത്തില്‍ റാണി ഗാരി പാര്‍വൂതീഭായി 1817-ല്‍ പുറപ്പെടുവിച്ച്‌ കല്പന ശ്രദ്ധേയമാണ്‌. "ജനങ്ങളുടെ ജടയില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വ്യാപിക്കുന്ന കാരൃത്തില്‍ ഒട്ടും പിന്നോട്ട പൊയ്ക്കൂടാ എന്നുള്ളത്‌ കാരണം വിദ്യാഭ്യാസത്തിന്‌ വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കുന്നതാണ്‌. വിദ്യാഭ്യാസവ്യാപനംമുലം പ്രജകള്‍ ഉത്തമ പ്രരന്മാരാവുകയും നല്ല ജനസേവകരാവുകയും തദ്ധാരാ രാജ്യത്തിന്റെ യശസ്സ്‌ വര്‍ദ്ധി പ്പിക്കുകയും ചെയ്യുന്നതാണ്‌. 26 1834-ല്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ക്രമേണ ഒരു പുതിയ പനരസമൂഹത്തെ വാര്‍ത്തെടുത്തു. ആശള്‍ക്കരം നിര്‍ത്തലാക്കിക്കൊണ്ട്‌ 15-ല്‍ റാണി ഗാരി ലക്ഷ്മീഭായി പുറപ്പെടു വിച്ചു കലപന തിരുവിതാംകൂറിന്റെ മാനവികതയുടെ ചരിത്രത്തില്‍ പ്രധാരപ്പെട്ട സംഭ വമാണ്‌. അവര്‍ണ്ണസമുദായത്തിനുമേല്‍ ചുമത്തിയിരുന്ന തറിവരി, വലയറ, ചെക്കുവര, 182 ചെത്തുപാട്ടം, മുലക്കരം, തലക്കരം എന്ന്‌ നികുതികളും ഈ കാലയളവില്‍ നിര്‍ത്തലാ ക്കി." ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിഘടന മുതലാളിത്ത വൃവസ്ഥയു മായി ബന്ധപ്പെട്ട ഉയര്‍ന്നുവരാന്‍ ആരംഭിച്ചു. മരുപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനി കള്‍ക്ക്‌ പനരാവകാശം നല്‍കിക്കൊണ്ട്‌ 1859-ല്‍ ദല്‍ഹഈസി പ്രഭു കൊണ്ടുവന്ന നിയമം തിരുവിതാംകൂറിലെ പരിവര്‍ത്തിത ക്രീസ്തൃയനികള്‍ക്ക്‌ ആശ്വാസം നല്‍കുന്നതും ഒപ്പം സമൂഹത്തില്‍ സംഘര്‍ഷം വളര്‍ത്തുന്നതുമായിരുന്നു.്‌ പറയന്‍, പുലയന്‍, വേട്ടുവന്‍ എന്ന്‌ സമുദായത്തില്‍പ്പെടടവര്‍ തിരുവ്താംകൂറില്‍ അടിമവിഭാഗത്തില്‍ പെട്ുവരായിരു ന്നു. 4836-ല്‍ തിരുവിതാംകൂറില്‍ 164,864 അടിമകള്‍ ഉണ്ടായിരുന്നുവെന്ന്‌ ചരിര്തകാര ന്മാര്‍ രേഖപ്പെടുത്തുന്നു. 4855-ല്‍ ജൂണ്‍ 24-ന്‌ തിരുവിതാംകൂറില്‍ അടിമത്തം അവസാ നിപ്പിച്ചുകൊണ്ട്‌ രാജവാഴ്ച ഉത്തരവ പുറപ്പെടുവിച്ചു.” ചാന്നാര്‍ (നാടാര്‍) സ്ര്രീകള്‍ മാറുമറയ്ക്കുന്നതിനുവേണ്ടി നടത്തിയ പ്രക്ഷോഭവും അതിന്റെ പരിണിതികളും തിരു വിതാംകുര്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്‌. നാടാര്‍ സ്ര്രീകള്‍ക്ക്‌ കുപ്പായം ധരിക്കാ നുള്ള അവകാശം നല്‍കിക്കൊണ്ട്‌ 3859-ല്‍ രാജവാഴ്ച കല്പനയിറക്കി. കുടിയാന്മാര്‍ ഭൂവുടമകള്‍ക്കു കാഴ്ചവസ്തു നര്കുക എന്നത നാടുവാഴിത്ത ഭൂവ്യവസ്ഥയുടെ സ്വാഭാ വിക രീതിയായിരുന്നു. ഇത്‌ “ഈഴിയം' ഏന്ന പേരില്‍ തിരുവിതാംകൂറില്‍ നിലവിലു ണ്ടായിരുന്നു. 1865-ല്‍ ഈ സ്രമ്പദായം തിരുവിതാംകുറിരു നിര്‍ത്തലാക്കി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തദ്ദേശീയരായ മലയാളികള്‍ക്ക്‌ പരിഗണന ലഭിക്കണമെന്നാവശ്യപ്പെട ആരംഭിച്ചു മലയാള! മെമ്മോറിയരു മുതരുക്കുള്ള പ്രക്ഷോഭങ്ങള്‍ പാരബോധത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. രാജ്യവാദ്പയിലെ 'പ്രജ' എന്നതില്‍നിന്ന്‌ ദേശരാഷ്ട്രത്തിലെ പൌരന്‍ എന്ന നിലയ്ക്ക്‌ ഒരു ജനത രൂപാന്തരപ്പെട്ടതിലെ നാഴികുക്കല്ലുകളാണ്‌ മേല്‍പ്പ റഞ്ഞവ. ആധുനിക തിരുവിതാംകൂര്‍ പാശ്ചാത്യ ധ്രിട്ടീഷ ബോധത്തിന്റെ സൃഷ്ടിയും iss സ്രഷ്ഭാവുമാണ്‌. ഈ ബോധത്തിന്റെ വ്യാപനം പുര്‍ത്തിയായി വരുന്ന കാഘഷ്ട്ടത്തിലും സാമുഹ്യാന്തരീക്ഷത്തിലുമാണ്‌ കാരുരും ലളിതാംബികയും വളര്‍ന്നുവന്നത്‌. ആധുനിക വിദ്യാഭ്യാസത്തിന്റെയും മേല്‍പ്പറഞ്ഞ പരിവര്‍ത്തനഘട്ടങ്ങളുടെയും സ്വാധീനം അവ രുടെ വീക്ഷണത്തില്‍ പ്രതിഫലിക്കേണ്ടതാണ്‌. ട.8,2. നാടുവാഴിത്ത സാമുഹൃവ്യവസ്ഥയുടെ ഉല്പാദനബന്ധങ്ങള്‍, അതിന്റേതായ ഒരു മൂലൃയബോധത്തിനും ധര്‍മ്മചിന്തയ്ക്കും കര്‍മ്മപദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്‌. തിരു വിതാംകുറിലും കൊച്ചിയിലും ഇത്‌ ഏതു പ്രകാരത്തിലാണ്‌ പ്രകടമായത്‌ എന്ന്‌ ചര്ര്ത ത്തിലും, ചര്ര്രാംശമുള്ള സര്‍ഗാത്മക സാഹിത്യത്തിലും എഴുത്തുകാര ചിത്രികരിച്ച ട്ടുണ്ട്‌. പൂഷണത്തിലൂടെ ഒരിടത്തരം സമ്പന്നവര്‍ഗം കാര്‍ഷികമേഖലയെ അടിസ്ഥാന മാക്കി തിരുവിതാംകൂറില്‍ ഉയര്‍ന്നുവന്നു. ഈ കാലഘട്ടത്തെ, രാഷ്ട്രീയാധികാരം മാത മല്ല ജാതി വൃവസ്ഥകൂടി നിയ്യന്ത്രിച്ചിരുന്നു. രാജവാഭ്പയുടേയും ഇട്രപഭുക്കന്മാരുടേയും അനുയഗ്രാശിസ്സുകളോടെ തിരുവിതാംകൂറലെ പരമ്പരാഗത ഹിന്ദുസമൂഹം ജാതിയും ഉപജാതിയുമുള്ള ചാതുര്‍വര്‍ണ്യ, വ്യവസ്ഥ പിന്മുടര്‍ന്നു. 29% ര അന്നത്തെ തിരുവ! താംകൂര്‍ മഹാരാജാവ്‌, (ബ്രിട്ടീഷ്‌ ഈസ്റ്റ ഇന്ത്യാ കമ്പനിയുമായി ഏര്‍പ്പെട്ട സാഹു ദത്തിന്റേയും സഖ്ൃത്തിന്റേതുമായ ഉടമ്പടി' ബ്രിട്ടീഷുകാര്‍ക്കു തിരുവിതാംകൂറിന്‍റെ രാഷ്ര്രി യവൃവസ്ഥയില്‍ ഇടപെടുന്നതിന്‌ അവസരം ഒരുക്കി. മുതലാളിത്ത നിയമവ്യവസ്ഥയും അതിനനുരോധമായ മറ്റുസംവിധാനങ്ങളും, (ക്രമേണ തിരുവിതാംകുറിന്റെ സാമൂഹൃമ ണ്ഡലത്തില്‍ വ്യാപിക്കാന്‍ ആരംഭിച്ചു. ജാതിഘടനയേയോ, ആചാരവിശ്ചാസങ്ങളെയോ പ്രതൃക്ഷത്തില്‍ സ്പര്‍ശിച്ചിരുന്നില്ലെങ്കില്‍ പോലും അവയെക്കൂടി തങ്ങളുടെ ഇഛാനു സരണം പരിവരത്തിപ്പിക്കാനുള്ള ശ്രമം മുതലാളിത്തശക്ത്കളുടെ ഭാഗത്തുനീന്നുണ്ടാ യി. മൂലധനം ഇറക്കി! ചരക്ക്‌ ഉല്പാദിപ്പിച്ച ലാഭം വര്‍ദ്ധിപ്പിക്കുന്ന മുതലാളിത്ത ഉത്പാ ദന്രകമം തിരുവിതാംകൂര്‍ പ്രദേശത്ത്‌ ശക്തിപ്പെട്ടതോടെ സാമൂഹൃഘടന സമ്രഗപര൪! iS4 വര്‍ത്തനത്തിന്‌ വിധേയമായി. പ്രാദേശികമൂലധനം അതുതുപ്രദേശങ്ങളിലെ ഭൂപപഭുക്ക ളുടെ മിച്ച്സമ്പാദൃത്തില്‍നിന്നാണ്‌ കണ്ടെത്തിയത്‌. നാടുവാഴിത്തത്തിന്റെ ഉപരഘട നയ്ക്ക്‌ കോട്ടം വരുത്താതെയുള്ള ഒരു ഉല്പാദനരീതിയായിരുന്നുവെങ്കിലും പലവിധ സമ്മര്‍ദ്ുങ്ങളാല്‍ അതിന്റെ അടിത്തറ തകരാനാരംഭിച്ചിരുന്നു. എല്ലാ മണ്ഡലത്തിലും മുത ലാളിത്ത മൂല്യബോധം പ്രസരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഓട്ടുകോതിക,/മനുഷ്യപ്രത്ല്‍ ഈശ്ചരാരാധനയാണ്‌ വിധിവിപര്യയങ്ങളില്‍നിന്ന രക്ഷനേടാനുള്ള ഏകമാര്‍ഗ മെന്ന വിശ്ചാസത്ത്ലും ദൈവചിനത്തയിലും തിരുവിതാംകൂറിലെ ഹിന്ദുമത വിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക്‌ ഒരു സമര്‍പ്പണ മനോഭാവം ഉണ്ടായിരുന്നു. ഉല്പാദനബന്ധങ്ങളില്‍ മാറ്റം വരികയും ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ വൈമനസും കാണിക്കു കയും ചെയ്തപ്പോള്‍ തിരുവിതാംകൂറിലെ സമ്പന്ന ഇടത്തരം കുടുംബങ്ങളില്‍ ദാരിദ്യം കടന്നുവന്നു. വരവ്‌ കുറയുകയും, നിയ്രന്തിച്ചാല്‍പോലും ചെലവ്‌ വര്‍ദ്ധിക്കുകയും ചെയ്ത്‌ കഷ്ടപ്പാടിലായ ഇത്തരക്കാരുടെ ദൈസ്ൃതകള്‍ പല കഥകളിലായി ഇരു ചെറു കഥാകൃത്തുകളും ചിത്രികരിച്ചിട്ടുണ്ട. കാരൂര്‍ ന്ലകണ്ഠപ്പിള്ളയുടെ കാര്‍ത്തികയൂട്ട, നമഃശ്ലീവായ, ഭ്രദകാളിക്കടവ, കുഞ്ഞനെജമാനന്‍, ഓട്ടുകോരിക എന്നീ കഥകള്‍ ഈ ഗണത്തില്‍പെടുന്നവയാണ്‌. ലളിതാംബികാ അന്തര്‍ജനത്തിന്റെ മനുഷ്യന്‍മാത്രം, വിധി ബലം, മനുഷ്യപുയത്രി എന്നി കഥകളും ഈ അവസ്ഥയെ മറ്റൊരു രീതിയില്‍ ചിത്രികരി ക്കുന്നവയാണ്‌. ആഖ്ധയാനത്തിന്റേയും സ്മീപനരീതിയുടേയും പശ്ചാത്തലത്തില്‍ ഒരു സാമുഹുപ്രശ്നത്തെ വൃതൃസ്തമനോഭാവത്തില്‍ ഏതു (പ്രകാരമാണ്‌ ഈ എഴുത്തു കാര്‍ ചിര്രീകരിച്ചത്‌ എന്നും അതില്‍ മനുഷ്യന്റെ സ്ഥാനം ഏതുവിധമായിരുന്നു ഏന്നു 33 മാണ്‌ ഇവിടെ വിശദീകരിക്കുന്നത.. ഓട്ടുകോരിക കാരൂരിന്റെ ശ്രദ്ധേയമായ കഥകളിലൊന്നാണ്‌ “ഓട്ടുകോരിക”. രാജവാഴചയുടേയും ജാത ജനിനാടുവാഴിത്ത സാമൂഹൃഘടനയുടേയും കാലഘട്ടത്തില്‍ സമ്പന്നമായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്‌, വ്യവസ്ഥയില്‍ വന്ന മാറ്റംകൊണ്ട്‌ സ്വാഭാവികമായി സംഭവിച്ച തകര്‍ച്ചയാണ്‌ ഈ കഥയിലെ പ്രതിപാദ്യം. മു൯കാലങ്ങളില്‍ ആ കുടുംബ ത്തിന്റെ ഉദാരമനസ്ഥിതി പുഷണം ചെയ്ത്‌ ജീവിച്ച ഒരു ്രാമത്തിന്റെ പ്രതിനിധിയാണ്‌ കഥയിലെ മുഖ്യകഥാപഠ്രതമായ നാരായണന്‍. ആധുനിക വിദ്യാഭ്യാസം നേടി, മാറുന്ന വൃവസ്ഥയില്‍ പങ്കാളിയായി, ഉദ്യോഗസ്ഥനായിതീര്‍ന ഇയാള്‍ ഗ്രാമത്തിരാനിന്‌ നഗര ത്തിലേക്കു ജീവിതം മാറ്റിയ വൃക്തിയാണ്‌. അവധിക്കാലത്ത്‌ ഗ്രാമത്തിലെ വീട്ടില്‍ എത്തിയ അയാളുടെ മുന്നിലേക്ക്‌, ഇന്നു പ്രതാപം നശിച്ച ആ നമ്പൂതിരി കുടുംബത്തിലെ ഓട്ടു കോരിക ഒരു പണയവസ്തുവായി കടന്നുവരുന്നു. ഒരു രൂപക്ക്‌ അത്‌ പണയംവെച്ച്‌ ആ ദിവസത്തെ നിതൃനിദാനത്തിനുള്ള വക കണ്ടെത്താനാണ്‌, പരിചാരികയിലൂടെ ആ കുടുംബം (ശ്രമിക്കുന്നത്‌. ഒരു രൂപക്ക്‌ പകരം അഞ്ചുരുപയും പണയവസ്തുവും തിരികെ കൊടുത്തയക്കാ൯ അമ്മയോട നിര്‍ദ്ദേശിക്കുകയാണ്‌ കഥാനായകന്‍. തന്റെ മുന്നില്‍ പ്രത്യ കഷപ്പെട്ട ആ ഓട്ടുകോരികയിലൂടെ, ഒരു ഗ്രാമത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്ക്‌ കഥാനായകനോഭൊപ്പം വായനക്കാരെയും കഥാകാരന്‍ കൊണ്ടുപോകുന്നു. അഭ്ൃസ്തവിദൃയും ഉദ്യോഗസ്ഥനും പ്രവാസിയുമായ കഥാനായകന്‍ ഭൂതകാല ത്തിന്റെ മുല്യബോധത്തോട പ്രതികരിക്കുന്നത്‌ പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവരര്‍ീ തികളുമായിട്ടാണ്‌. ഗ്രാമത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്‌ സാക്ഷിയായ കഥാനായകന്റെ അമ്മ, ഇതില്‍ പൊരുത്തക്കേടുകള്‍ വിലയിരുത്തുന്നത്‌ പഴയ ബോധതലത്തില്‍ നിന്നു 186 കൊണ്ടുമാണ്‌. എഴുത്തുകാരന്‍ നിര്‍വ്വികാരനായി ഈ അവസ്ഥയെ നോക്കിക്കാണു ന്നില്ല എന്നതാണ്‌ മറ്റൊരു സവിശേഷത. അനിവാര്യമാണെങ്കിലും ചില തകര്‍ച്ചകള്‍ അസഹനീയമാണെന്ന വസ്തുത ആഖ്യാതാവിന്റെ മനസ്സിനെ അലട്ടുന്നതാണ്‌. ജോലിയെടുക്കാതെ ജീവിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്നും “അധ്വാനം വിറ്റ്‌, പണം സമ്പാദിച്ചു ജീവിക്കുക” എന്ന മുത ലാളീ്ത്ത വ്യവസ്ഥ ക്രമേണ കടന്നുവത്കയാണെന്നും എഴുത്തുകാരന്‍ സൂചിപ്പിക്കു ന്നു. എങ്കിലും ഉള്ളകാലത്ത്‌ സഹായിക്കുകയും ദാരി്രൃയമനുഭവിക്കുമ്പോള്‍ അത്‌ മറ്റൊ രാളെ അറിയിക്കാതിരിക്കാ൯ ശ്രദ്ധിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക മനുഷ്യസ്വഭാ വത്തിന്റെ അവസ്ഥാന്തരങ്ങള്‍ അയാള്‍ ച്ര്രികത്ക്കുന്നു. തന്റെ മുന്നിലുള്ള ഒരു വര്‍ത്തമാനകാലസതൃത്തിന്റെ വസ്തുസ്ഥിതി കഥനമാണ്‌ ഈ കഥ. വിക്ഷണകോണിലും ബിംബകല്‍പനയിലും പ്രതിപാദനരീതിയിലും നവോ ത്ഥാനകാല കഥയുടെ സങ്കേതങ്ങള്‍ തന്നെയാണ്‌ കൈക്കൊള്ളുന്നത്‌. എന്നാല്‍ ഈ ക ശ്രദ്ധേയമാകുന്നത്‌ മുല്യബോധങ്ങളിലെ സംഘര്‍ഷം കൊണ്ടാണ്‌. ഒരു പുതിയ മുല്യവൃവസ്ഥയുടെ പ്രതിനിധിയാണ്‌ പഴയമുല്യങ്ങള്‍ക്ക്‌ നിദാന മായി! വര്‍ത്തിച്ച സമുഹബന്ധങ്ങളെ വിശകലനം ചെയ്യുന്ന കഥാനായകന്‍. തന്റെ പഴയ നാലാംപാഠം പുസ്തകത്തിന്റെ ആദിയുംഅന്തവും കീറിപ്പോയി, വക്കും മൂലയും മടങ്ങി, തീരെ അനാകര്‍ഷകമായിരിക്കുന്ന അവസ്ഥയും, ജേംസ്‌ ഗാര്‍ഫില്‍ഡ്‌ എന്നു ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ നാലാംക്ലാസ്സിര പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ധ്യാപകനില്‍നിന്ന്‌ തല്ലുവാങ്ങിയതും, ഇന്ന്‌ ആ ഉച്ചാരണത്തിന്റെ പിട്ടപ്പെടുത്തലു കള്‍ക്ക്‌ താന്‍ വിധേയനായി എന്ന ബോധവും “നശിച്ചു പേരുകള്‍” എന്ന പണ്ട്‌ ശപിച്ച്‌ പല നാമപദങ്ങളും ഇന്നു തനിക്ക്‌ ചിരപരിചിതമായി മാറിയതും ചിരതീകരിച്ച്‌ കാലമാ i87 ററത്തെ കാരൂര്‍ ആവിഷ്കരിക്കുന്നു. ക്രമാനുഗരുമായി മാറുന്ന സാമൂഹൃഘടനയോട വിമര്‍ശനാത്മകമായ രീതിയില്‍ പൊരുത്തപ്പെട്ടുപോകുന്നതാണ്‌ അമ്മയുടെ പഠരതചിര്രണം. മകന്റെ പരിഷ്കൃതബു ദ്ധിയോട പൊരുത്തപ്പെടാന്‍ വൈമനസ്ും ഉണ്ടെങ്കിലും അതിന്‌ അവര്‍ തയ്യാറാണ്‌. മററ്റപ്പണ്ടമായി” ഒരു ഓടിന്റെ കഷണമെട്ടിലും വേണം, വെള്ളിയാഴ്ച തൃസ ന്ധൃയില്‍ പണയം വെയ്ക്കുന്നത്‌ മോശമാണ്‌ മുതലായ വിശ്വാസങ്ങളെ പി൯പറ്റി നാരാ യണന്‍ പണയവസ്തു തിരിച്ചുകൊടുക്കാനാവശ്യപ്പെടുമ്പോള്‍, അമ്മ ചുരുങ്ങിയ വിലക്കു ഓട്ടുകോരിക സ്വന്തമാക്കാനും ബാക്കിപണംതിരിച്ചുവാങ്ങാനും ശ്രമിക്കുന്നത്‌ ഒരേ മൂല്യ വ്യവസ്ഥയുടെ വിധിവിലക്കുകളെ പിന്‍പറ്റിയാണ്‌. ്രയവി്ക്രയ്രപ്രക്കയയിരഃ വരുന്ന മാറ്റത്തിന്റെ സൂചനകള്‍ രണ്ടുവിക്ഷണത്തില്‍ നിന്ന നാം അനുഭവിക്കുന്നു. ഒരു വിശ്വാ സത്തെ ഏതു പ്രകാരത്തിലാണ്‌ വൃത്യസരു മുല്യബോധങ്ങള്‍ ഉപയോഗിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ആധുനിക വിദ്യാഭ്യാസം നല്‍കിയ സാമുഹൃവീക്ഷണം കഥാനായകന്റെ ബോധ മണ്ഡലത്തെ സ്വാധീനിച്ചതിന്റെ സൂചനകള്‍ കഥയില്‍ കാണാം. ആ ഇല്ലത്തിന്റെ തേജ PIG കാലത്തെയും, പടിപടിയായുള്ള തകര്‍ച്ചയേയും ഇന്നത്തെ ദാര്ദ്ൃത്തേയും കൂടു തല്‍ അറിയുന്നത്‌ പരിഷ്കാരിയും പരദേശിയുമായ മകനേക്കാള്‍ അമ്മയ്ക്കാണ്‌. “ഈ വകയ്ക്ക്‌ ഒരുപകാരം ചെയ്യുന്നവരോട ദൈവം വെറുക്കും” എന്ന അമ്മ യുടെ പ്രസ്താവം ദൈവം ആരുടെ പക്ഷത്താണ്‌? എന്ന വീക്ഷണവുമായി ബന്ധപ്പെട്ട താണ്‌. ദൈനൃത്തിന്റെ വിവിധഘട്ടങ്ങളില്‍ പല്പ്രകാരത്തിലുള്ള ഉപകാരങ്ങള്‍ ആ അമ്മ അവര്‍ക്കു ചെയ്തുകൊടുത്തിട്ടുണ്ട. ഓദാരൃംകൊണ്ട തടഞ്ഞുനിര്‍ത്താവുന്നതല്ല സ്വാഭാ വികമായ ആ തകര്‍ച്ച എന്ന തിരിച്ചുറിവാണ അമ്മയ്ക്കുള്ളത്‌. 34൭ ”ഓട്ടുകോരിക്‌ നാടുവാഴിസമൂഹത്തിന്റെ ഉദാരതയുടെ ഏറ്റവും ശക്തമായ പ്രതീ കമാണ്‌. കോരിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമല്ല വാരി വിതറാനുള്ള ഒരുപാധി കൂടിയാണ്‌ കോരിക. നാടുവാഴിത്തത്തിലെ വീട്ടമ്മമാര്‍ “അന്ന പൂര്‍ണ്ണേശ്ചരികള്‍” കൂടി യായിരുന്നു. ഏറിയമോദാല്‍ മര്‍ത്തൃസമൂഹേ കോരിക കൊണ്ടു വിളമ്പവളേ ജയ സുന്ദരരുപേ, ഗിരിതനയേ ചെറു കുന്നിലമരന്തിടുമമ്മേ ജയ ജയ. അന്നപൂര്‍ണ്ണേശ്ചരിയായ ചെറുകുന്നിലമ്മയെക്കുറിച്ചുള്ള ഈ സ്തുതി നാടുവാഴി തറവാടിനെ അകത്തളങ്ങളില്‍ കീരത്തേനമായും ദാരിശ്ര്യം കൊടികുത്തിവാണ ഗ്രാമങ്ങ ളിരു ആ അകത്തളങ്ങളെകുറിച്ചുള്ള പ്രകീരത്തനമായും മുഴങ്ങിക്കൊണ്ടിരുന്നു. തപോ നിഷ്ഠരും, (വതശുദ്ധകളുമായ ഇവരുടെ ഹൃദയവിശാലതയാണ്‌, വറുതികാലങ്ങളില്‍ ഗ്രാമത്തിന്‌ ആശ്ധാസമായല്‍ത്‌. സാമൂഹൃഘടനയില്‍ മാറ്റം വരികയും രാജാധിപതൃത്ത്ല്‍നിന്നും പ്രജാധിപത്യ ത്തിലേക്ക്‌ നീങ്ങി ഒരു പുതിയ നിയമവ്യവസ്ഥ വരികയും ചെയ്തപ്പോള്‍ സംഭവിച്ച പരിണാമം ബാഹൃതലത്തിലും ആന്തരികതലത്തിലും മനുഷ്യനെ ബാധിച്ചു. ചോരുന്ന പുര, തകരുന്ന നാടുവാഴത്തത്തിന്റെ പ്രതീകവും ജയിലില്‍ കിടക്കേ ണ്ടിവരുന്ന മകന്‍ പുതിയ നിയമവ്യവസ്ഥയുടെ പ്രതീകവുമാണ്‌. മകനെ കേസിര്‌ നിന്ന മോചിപ്പിക്കാന്‍ വൃദ്ധനായ അച്ഛന്‍ നമ്പൂതിരി വിവാഹം കഴിയ്ക്കുന്നതും രാജകുമാരി യെപ്പോലെ കയറിവന്ന ആ നവവധു ഇന്ന്‌ കാലന്‍ കണ്ടാല്‍പ്പോലും കരയുന്ന അവ സ്ഥയിലായതും കാലവിപര്യയത്തിന്റെ സൂചനകളാണ്‌. കഴ കഥയിലെ സമയം സന്ധൃയുടേതാണ്‌. വെള്ളിയാഴ്ചയിലെ തൃസന്ധ്യ ഈ കഥ യുടെ ഭാവാവിഷകാരത്തിനുള്ള പശ്ചാത്തലമാണ്‌. ചിന്തകളുടെ വേലിയേറ്റം സാധ്യമാ ക്കുന്നതിന്‌ ഈ സമയബോധം സഹായകമാകുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്നെ പ്രതിനിധിയായ മകന്‍. മാറുന്ന കാലത്തെ ഉശക്കൊള്ളായു പ്രയാസപ്പെടുന്ന അമ്മ മാറ്റങ്ങളെ നിരര്‍വ്വികാരമായി സമീപിക്കുന്ന പര ചാരിക എന്ന്‌ പ്രതൃക്ഷങ്ങളിലൂടെ പരോക്ഷസത്യങ്ങളെ വായനക്കാരന്‍ അറിയുന്നു. മനുഷ്യയപൂര്തി നവോത്ഥാനകാലഘടുത്തിലെ കഥകളെക്കുറിച്ചുപൊരുവെയും ലളിതാംബികയുടെ കഥകളെക്കുറിച്ച്‌ വിശേഷിച്ചുമുള്ള പഠനഗവേഷണങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥയാണ്‌ “മനുഷ്യപുര്തി്‌. 1967 ലാണ ഈ കഥ പുറത്തുവരുന്നത്‌. ഐകൃകേരളം അതിന്റെ ജനാധിപത്യവ്ൃയവസ്ഥയിര ഒരു ദശകം പിന്നിടുപ്പോള്‍ സാമുഹൃഘടനയിലൂ ണ്ടായ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളുമാണ്‌ ഈ കഥയില്‍ അവതരിപ്പിക്കുന്നത്‌. ഭൂപരിഷ്കരണം എന്ന ആശയം മുന്നോട്ടുവെച്ച്‌ നിയമനിര്‍മ്മാണം നടത്തുകയും പ്രയോ ഗത്തിര വരുത്തുമ്പോഴുണ്ടായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട ഭേദഗതികള്‍ വരുത്തിക്കൊ ണ്ടിരിക്കുകയും ചെയ്ത ഒരു കാലയളവിലാണ്‌ ഈ കഥ പുറത്തുവന്നത്‌. ഒരു നമ്പൂതിരി ഇല്ലത്ത്‌ ദാസ്യപ്വൃത്തിക്ക്‌ നിന്നിരുന്ന സ്യതീയുടെ മകനായ ഗോവി ന്൯കുട്ടി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ദാരിദ്യം കൊണ്ട്‌ പഠിപ്പുന്ര്‍ത്തേണ്ട്‌ വരുമായിരുന്ന ഒരാളാണ്‌. അയാള്‍ക്ക്‌ തുടര്‍ന്നു പഠിക്കാനാവശുമായ സഹായം ചെയ്തു കൊടുത്തത്‌ ആ ഇല്ലത്തെ ആത്തേമ്മാരമ്മയാണ്‌. തേവാരത്തിന്‌ ഒരു പിടി പൂക്കള്‍ കൊണ്ടുവന്നു കൊടുക്കുന്നതിന്‌ ഒരുരുളചോറും, പഠിക്കാനാവശ്യമായ സായകര്യങ്ങളും ആത്തേമ്മാരമ്മ ഗോവിന്ദന്‍കുട്ടിക്ക്‌ ചെയ്തുകൊടുത്തു. അത്താഴപ്പട്ടിണിക്കാരെ ഈട്ടി 190 യശേഷം മാം അന്തിയുറങ്ങിയിരുന്ന ആ കുലീന, ആ നാട്ടുകാര്‍ക്കു മുഴുവന അന്നപൂര്‍ണ്ണേശതിയായിരുന്നു. സ്കൂള്‍ ഫൈനല്‍ പാസ്സായ ഗോവിന്ദന്‍കുട്ടി “പഠിപ്പുള്ളവനായി” മാറുകയും ആത്തേമ്മാരമ്മയോടുപോലും ഒരു വാക്കുപറയാതെ, നാടുവിട്ട, രാഷ്ട്രീയ പ്രവര്‍ത്തക നായി, മ്രന്തിയായി അധികാരം കൈയാളുന്നവനായി പരിണമിക്കുകയും ചെയ്തിരിക്കു ന്നു. അധിശാധികാരത്തിന്റെ നിയമനിര്‍മ്മാണങ്ങള്‍, ജനിഗൃഹങ്ങളുടെ സമ്പദസമ്ൃദ്ധിയെ തകര്‍ത്ത്‌ ദാരിദ്രൃത്തിലേക്ക്‌ തള്ളിവിട്ടു. ഇതിന്റെ സര്‍്ഫലങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു വിഭാഗം നാട്ടിലുണ്ട്‌. എന്നാല്‍ ഏല്ലാം നഷ്ടപ്പെട്ടവരുടെ പ്രതിനിധിയായി കടന്നുവ രുന്ന ആ ആത്തേമ്മാരമ്മ തന്റെ ദൈനം അറിയിക്കുന്നതിനുവേണ്ടി ഗോവിന്ദ൯കു ട്ടിയെ കാണുന്നിടത്താണ്‌ കഥ അവതരിപ്പിക്കുന്നത്‌. വര്‍ത്തമാനകാല സത്യങ്ങളെത്തന്നെയാണ്‌ ഈ കഥയും കൈകാര്യം ചെയ്യുന്ന ത്‌. ഗോവിന്ദ൯കുട്ടിയുടെ ഭൂതകാല സ്മൃതികളെ ഉപയോഗശപ്പപെടുത്തിയാണ്‌ ആഖ്യാനേത സാധിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ കാരൂരിന്റെ ഓട്ടുകോരികയും അന്തര്‍ജനത്തിന്റെ മനു ഷ്ൃപുയ്്യും ഇതിവൃത്തം, പാരതചിര്രണം, വീക്ഷണകോണ്‍ മുതലായവയില്‍ തുല്യ ജോടികളായി പരിഗണിച്ച്‌ താരതമൃം ചെയ്യും. വിധിവിപര്യയങ്ങള്‍ക്കിരയാകുന്ന മനുഷ്യരെ സഹാനുഭൂതിയോടെ നോക്കിക്കാ ണുന്ന കഥാകൃത്തുക്കള്‍ മൂല്യബോമങ്ങളുടെ പരിവത്തേനഘടടത്തില്‍ ഒരേപോലെ വ്യാകുലചിത്തരാണ്‌. കാലം മാറിയതിലും ജീവിതാവസ്ഥകള്‍ തകിടം മറിഞ്ഞതിലും കുഞ്ഞാത്തോലമ്മ ആരേയും കുറ്റപ്പെടുത്തുന്നില്ല. തന്റെ കൃതഘനതയില്‍ ഗോവി ന൯ന്‍കുട്ടി സ്വയം പരിരുപിക്കുന്നുണ്ടെങ്കിലും അതനിവാരൃയമാണെന്ന്‌ അയാള്‍ക്ക്‌ നിശ്ച യമുണ്ട. അധികാരം കൈയാളുന്നവരേയും അതിനിരയാകുന്നവരേയും ഒരുപോലെ നിസ്ത് 394 ഹായരാക്കുന്നതാണ്‌ അധികാരവഡ്യവസ്ഥയുടെ ഘടന എന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളി പ്പെടുത്തുന്നു. നവോത്ഥാന കാലഘട്ടത്തിലെ സവിശേഷമായ മനുഷ്യബോധത്തെ രണ്ടു കഥാ കൃത്തുക്കളും ഉള്‍ക്കൊള്ളുന്നു. മൂല്യബോധത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അവയോട സമരസപ്പെടാന്‍ മനുഷ്യന്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നു എന്ന്‌ ജരു കഥാ കൃത്തുക്കളും സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഈ സാജാത്ൃത്തെപ്പോലെത്തന്നെ ഉവൈജാത്ൃത്തേയും നാം പരിഗണിക്കണം. കാരൂരിന്റെ കഥയിലെ സ്രതിക്ഥാപാത്രങ്ങള്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ കഥയിലെ സ്ര്രീകഥാപാരതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും വിഭിന്നമാണ്‌. “ഓട്ടുകോതിക്‌” യിലെ നാരായണന്റെ അമ്മ കാണുന്ന കാഴ്ചയല്ല, അന്തര്‍ജനത്തിന്റെ കുഞ്ഞാത്തോലമ്മ കാണുന്ന കാഴ്ച. ഒരാള്‍ വിധിയുടെ വിപരൃയങ്ങളെ അത്ജിവിക്കാ൯ ആഗ്രഹിക്കുമ്പോള്‍ അന്തര്‍ജനത്തിന്റെ കഥാപാത്രം ചിലപ്പോഴെങ്കിലും വിധിക്ക്‌ കീഴൊതുങ്ങിക്കൊടുക്കുന്നു. മനുഷ്യപുര്തി എന്ന കഥയില്‍ ആധുനിക വിദ്യാഭ്യാസം നേടി പ്രജാധിപതൃത്തിന്െ പ്രതിനിധിയായി അധികാരഘടനയുടെ ക്രേന്ദസ്ഥാനത്ത്‌ നില്‍ക്കുന്ന ഗോവിന്ദന്‍കുട്ടി കാരൂര്‍ ന്ലകണ്ഠപിള്ളയുടെ ഓട്ടുകോരികയിലെ നാരായണനില്‍നിന്നും വളര്‍ന്നുണ്ടായ കഥാപഠ്രതമാണ്‌. ഓട്ടുകോരികയിലെ നാരായണന്‍ ഒഴിവുകാലമുണ്ടെങ്കിരു മനുഷ്ൃപു ത്രിയിലെ ഗോവിന്ദന്‍കുട്ടിക്ക്‌ “തിരക്കോടുതിരക്കാണ്‌. നാരായണന്‍ അപൂര്‍വമായെങ്കിലും ഗ്രാമത്തില്‍ വസിക്കാന്‍ കഴിയുമെങ്കില്‍ ഗോവിന്ദന്‍കുടിക്ക്‌ അതിന്‌ സമയമില്ല. ഗോവി ന്ദന്‍കൂട്ടിക്ക്‌ അയാള്‍ മാത്രം തൊഴില്‍ തിരക്കുള്ളവനും മറ്റുള്ളവരെല്ലാം തൊഴിലില്ലാ ത്തവരുമാണ്‌. ഇരുകഥകളിലും, മാറുന്നസാമൂഹികസാഹചര്ൃയവും അതുണ്ടാക്കുന്ന നവീനജീവി 192 തവിക്ഷണവും രേഖീയമായ പ്രതൃക്ഷപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍നിന്നും കട ന്നുവരുന്ന ഒരു കഥാപാരതമായി ആത്തേമാരമ്മ ഗോവിന്ദന്‍കുട്ടിക്ക്‌ അനുഭവപ്പെടുന്നു. ളത്‌ വര്‍ത്തമാനകാല സത്മുമായി മാറുന്നത്‌ ഈ രേഖീയമായ കാലബോധത്തിലൂടെ യാണ്‌. ഓട്ടുകോരികയിലെ നാരായണന്‍ ഭൂതകാലത്തിനെ വിലയിരുത്തുന്നത്‌ തനിക്ക്‌ ലഭിച്ച്‌ അറിവിനെ വിമരശനരിത്യാ ഉപയോഗിച്ചാണ്‌. അയാളുടെ അമ്മയാകട്ടെ വര്‍ത്ത മാനകാലമെന്ന സത്യത്തെ മാത്രം വിധിനിരണ്ണയത്തില്‍ കണക്കിലെടുക്കുന്നു. മനുഷ്യ പുര്തിയിലെ കുഞ്ഞാത്തോലമ്മയും ഗോവിന്ദന്‍കുട്ടിയും ഒരേ ഭൂതകാലത്തിലേക്ക്‌ വൃത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. വര്‍ത്തമാനകാല സത്ൃത്തിലേക്ക്‌ ഒരേ വഴി യിലൂടെ തിരിച്ചെത്തുന്നു. മാറുന്ന കാലത്തെ തിരിച്ചറിയുന്നവരും കാലത്തിനനുസരിച്ച മാറാന്‍ തയ്യാറുള്ളവരുമാണ്‌ ആധുനിക വിദ്യാഭ്യാസം നേടിയവര്‍. മാറുന്ന കാലത്തിലും ഭൂതകാലത്തിന്റെ മുലൃബോധവുമായി നില്‍ക്കുന്നവരാണ്‌ കഥയിലെ മറ്റൊരു വിഭാഗം. ഇരുവിഭാഗങ്ങളും സംഘര്‍ഷത്തിലല്ല സമമ്പയത്തിലാണ്‌ നിലയുറപ്പിക്കുന്നത്‌. കഥക ളുടെ താരതമൃത്തിലൂടെ എത്തിച്ചേരുന്ന നഗമനങ്ങള്‍ ജ്രപകാരം സംഗഹിക്കുന്നു. * രണ്ട കഥകളിലെയും മനുഷ്യനെ കുറിച്ചുള്ള ചിന്ത ഉദാരമാനവികതയില്‍നിന്ന്‌ ഉടലെടുത്തതാണ്‌. * ദൈവവിശ്വാസത്തെ ഓരോ വൃവസ്ഥിതിയും അതിന്റെ മുല്യബോധത്തിനനുസ രിച്ച പരിപാകപ്പെടുത്തുന്നു. * പരിവര്‍ത്തനഘട്ടത്തില്‍ ദയനീയസ്ഥിതിയിലെത്തുന്നത്‌ ഭൂരിഭാഗവും സ്ധതിക ളാണ്‌. പരിവര്‍ത്തിത സമൂഹത്തില്‍ എല്ലാം സുരക്ഷിതമാണെന്ന ധാരണ ന്ലമനില്‍ക്കു ന്നതല്ല. 193 * തത്ധശാസ്യതങ്ങളും അധികാരഘടനയും സൃഷ്ടിക്കുന്ന ബോധമണ്ഡലം അതിനെ സൃഷടിച്ച വൃവസ്ഥയോട മാത്രം കുറു പുലര്‍ത്തുന്നതാണ്‌. ഈ അധികാര ഘടനയില്‍ കേവലമനുഷ്യന്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിസ്മൃതനാകുന്നു. * ഭൂഘടനയിലെ പരിഷ്കാരം മുതലാളിത്ത കമ്പോള വികാസത്തിന്‌ അത്യാവശ്ച മാണ്‌. ്രയശേഷിയുള്ള ജനതയാണ്‌ ലാഭം നിലനിര്‍ത്തുന്നതിന്‌ ആസ്പദം. ഈ ആധു നികയുക്തിയുടെ (പഠയോഗികത അനുഭവിക്കുന്നവനും ആ യുക്തിയാല്‍ തിരസ്കൃത രായവരുമാണ്‌ ഈ കഥകളില്‍ മുഖാമുഖം നില്‍ക്കുന്നത്‌. * തൃജിക്കാന്‍ തയ്യാറുള്ള സ്ത്രീയും ലഭിക്കാന്‍ മാത്രം മനസ്സുവയ്ക്കുനന പുരു ഷനും എന്ന സങ്കല്പം അപുൂര്‍വ്വമായെങ്കിലും ഈ കഥകള്‍ പങ്കുവയ്ക്കുന്നു. ട.8.3. ആസുധതിത വികസനം മുതലാളിത്ത സാമ്പത്തിക പ്രക്ര്യയുടെ അവിഭാജ്യ ഘട കമാണ്‌. പുരോഗതി ഉപ്പുവരുത്തുന്നതിന്‌ പില ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ടതുണ്ടെന്നും ആ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും മുതലാളിത്ത വ്യവസ്ഥ കരുതുന്നു. പാശ്ചാത്യ നവോത്ഥാനത്തിന്റെ ഭാഗമായ ഈ പിന്താരിതി അതി നാവശ്യമായ രീതിശാസ്ധ്രങ്ങളെയും മുന്നോട്ടുവച്ചിട്ടുണ്ട. സ്ഥലം അളന്നു തിട്ടപ്പെടു ത്തല്‍, ജനസംഖ്യാ നിര്‍ണ്ണയം, ജനന നിയ്യന്തണം, ഉല്പാദനംകൃരതിമരിതിയില്‍ വര്‍ദ്ധി പ്പിക്കല്‍ എന്നിവയെല്ലാം anole ഭാഗമാണ്‌. പരണ്ട പോത്തേ, ഓടക്കുഴല്ന്റെ നാദം ക്രേദീകൃതമായ ഒരു ഭരണസംവിധാനം നടപ്പാക്കുന്നതിലാണ്‌ തിരുവിതാംകൂ റിലെ (ബരിദ്ദീഷ്‌ ഭരണാധികാരികള്‍ കൂടുതല്‍ ശ്രദ്ധിച്ചത്‌. ഇതിനായി നാടുവാഴികളുടെ 194 ഭൂസ്വത്ത്‌ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാനും ഇവര്‍ രാജാവിനെ ഉപദേശിച്ചു. സമ്പത്തിന്റെ പിന്‍ബലംകൊണ്ട്‌ ഗ്രാമ്രപദേശങ്ങളില്‍ സമാന്തര നിയമവ്യവസ്ഥയുണ്ടാ കഖുനന നാടുവാഴികളെ തടയുന്നതിറ്‌ ബ്രീട്ടിഷുകാര്‍ ശ്രദ്ധിച്ചു. ദുമിസംബന്ധമായി നട ത്തിയ ക്രമീകരണങ്ങള്‍ മുല്യബോധവുമായി ബന്ധപ്പെട്ടതാണ്‌. കേണല്‍ മണ്‍റോ തിരു വിതാംകൂറിലേയും കൊച്ചീയിലേയും ദേവന്ധം ഭൂമ്കള്‍ ഗവണ്‍മെന്ിലേക്കു മാറ്റുകയും ക്ഷ്േതചിലവുകള്‍ പൊതുഖജനാവില്‍ നിന്ന്‌ നടത്തുന്നതിന്‌ നടപടി സ്വീകരിക്കുകയും ചെയ്തു. ഭൂപ്രഭുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ജനങ്ങളുടെ മേലുണ്ടായിരുന്ന Maem ണത്തെ ക്രമേണ്രകമേണ ഇല്ലാതാക്കി ഒരു ക്രേനദഭരണവ്ൃവസ്ഥ സ്ഥാപിക്കാന്‍ ബ്രിട്ടീഷ ആധിപത്യത്തിന്‌ കഴിഞ്ഞു. ഗതാഗതമാര്‍ഗ്ഗങ്ങള്‍ വിപുലപ്പെടുത്തി വാണിജ്യവ്്യാപാര ങ്ങള്‍ ശക്തമാക്കി. ഭൂമിയില്‍നിന്നുള്ള ഉല്പാദനം തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കു നനതിലും ഇവര ശ്രദ്ധവെച്ചു. വനവിഭവങ്ങളേയും (പകൃതിവിഭവങ്ങളേയും അടിസ്ഥാ നമാക്കിയുള്ള വൃവസായശാലകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിതും ഇക്കാലത്താണ്‌. ഭൂമി മനുഷ്യനിര്‍മ്മിത അതിരുകളാല്‍ വേരര്‍തിരിക്കപ്പെട്ടു. ഇത്തരം വളര്‍ച്ചയ്ക്കൊപ്പം, ആധു നിക സാമ്പത്തിക ശാസ്ധതത്തിന്റെ ആസുധര്രണം' എന്ന കാഴ്ചപ്പാട ക്രേന്ദഭരണവ്ൃയ വസ്ഥ നിലനില്‍ക്കാന്‍ അനിവാര്യമാണെന്ന ധാരണ ഈ (ബ്രിട്ടീഷ്‌ ഉദ്ധോഗസ്ഥര്‍ക്ക്‌ ഉണ്ടായിരുന്നു. ലാഭത്തെ മുന്‍നിര്‍ത്തിയാണ്‌ മുതലാളിത്ത സമ്പദ്ഘടന “ആസുത്രണം എന്ന കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തിയത്‌. അക്കങ്ങളും കണക്കുകളും ആപേക്ഷ കതയും എല്ലാം മുടക്കുമുതലില്‍നിന്ന്‌ ലാഭം വര്‍ദ്ധിപ്പിക്കുക ഏന്ന തത്ചസംഹിതയില്‍ അധിഷ്ഠിതമായിരുന്നു. ഇതിന്ദെ ഭാഗമായ “സെന്‍സസ്‌' (സ്ഥിതിവിവരക്കുണക്കെടുപ്പ്‌ു കാരൂരിന്റെ കഥാരചനയ്ക്ക്‌ വിഷയമായിട്ടുണ്ട്‌. ഇതില്‍ “മരപ്പാവകള്‍” എന്ന കഥ മാന സികാപ്രഗഥനരീതി വെച്ചാണ്‌ മിക്ക ഗവേഷകരും വിലയിരുത്തിയത്‌. “കുട്ടികള്ളരത്‌ എന്ന കഥ വിദ്യാഭ്യാസമേഖലയില്‍ നടത്തേണ്ടുന്ന ആസുര്തിത വികസനത്തിന്റെ കാഴ്ച 39൭ പ്യാടുകളിലേക്ക്‌ കടന്നുചെല്ലുന്നു. തങ്ങളാല്‍ നിയ്യന്തിക്കപ്പെടുന്ന ജനങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും അധി കാരം നിലനിരത്തുന്നതിന്‌ അതത്‌ അവസരങ്ങളില്‍ സ്വീകരിക്കേണ്ടുന്ന നടപടികള്‍ ആവിഷ്കരിക്കുന്നതിനും, ഇത്തരം കണക്കെടുപ്പുകള്‍ അധീശശക്തിയെ സഹായി ക്കുന്നു. പ്രകൃതിയില്‍നിന്ന്‌ നിര്‍ലോഭം ലഭിക്കുന്ന വസ്തുക്കള്‍ പോലും തങ്ങളുടെ ദയാ ദാക്ഷിണ്യം കൊണ്ട വിതരണം ചെയ്യപ്പെടുന്നതാണെന്ന ഒരു ധാരണ വരുത്തിത്തിര്‍ക്കല്‍ ഈ സ്രമ്പദായത്തിന്റെ മറ്റൊരു മുഖമാണ്‌. വെള്ളം, വായു, നിതൃജീവിത്തിനാവശ്യ മായ സസ്യലതാദികള്‍ തുടങ്ങിയവയെ നിയ്യന്തിക്കാനുള്ള ഗുഡാലോചന മനുഷ്യനെ ബാധിക്കുന്നതിന്റെ തിക്തഫലങ്ങള്‍ കാരൂരിന്റെ കഥകളില്‍ ചര്‍ച്ചുചെയ്തിട്ടുണ്ട്‌. (പ്രകൃതി ദത്തമായ ജലസ്രോതസ്സുകള്‍ മനുഷ്യബന്ധത്തിന്റെ ആര്‍ദ്രതയുടെ ഈടുവെപ്പുകള്‍ കൂടി യാണ്‌. കിണറുകള്‍ കുഴിയക്കുക, തണ്ണിര്‍പ്പന്തലുകള്‍ കെട്ടുക, പാന്ഥര്‍ക്ക്‌ ദാഹജലം നരുകുക എന്നിവ നാടുവാഴിത്തവൃവസ്ഥയിലെ ആഭിജാത്യത്തിന്റെ പ്രതൃക്ഷ്പ്രകടനം മാര്രമായിരുന്നില്ല, മനുഷ്യത്വത്തിന്റെ വിളംബരം കൂടിയായിരുന്നു. “ഉതുപ്പാന്റെ കിണര്‍” എന്ന കാരൂരിന്റെ കഥ ഒരു കേവലന്‍' തന്നാലാവുന്നത്‌ സമൂഹത്തിന്റെ ഗുണത്തിനു വേണ്ടി ചെയ്യുന്നത്‌ ചി്ര്തീകരിക്കുക മായമല്ല, “നന്ദികെട്ട ലോകത്തിന്റെ പിറവിയെ ക്കുറിച്ചു ബോധ്യപ്പെടുത്തുക കൂടിയാണ്‌ ചെയ്യുന്നത്‌. പൊതുജനാരോഗ്യം സംരക്ഷി ക്കുക, പകര്‍ച്ചുവ്യാധികള്‍ തടയുക എന്നി ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച്‌ പൊതുകിണറു കള്‍ മൂടുകയും കുഴല്‍വെള്ളം വ്യാപകമാക്കുകയും ചെയ്ത രീതി പുരോഗതിയായി ചരിത്രം വിലയിരുത്തും. എന്നാരു അടച്ചും തുറന്നും നിയ്യത്രിക്കാ൯ വെള്ളത്തിന്റെ മേഖലയില്‍പ്പോലും തങ്ങള്‍ പ(്രാപ്രുരാണെന്ന സന്ദേശത്തെയാണ്‌ അധിീശശക്ത്കള്‍ 39൫ ഇതിലൂടെ ജനങ്ങള്‍ക്കു നല്‍കിയത്‌. ആധുനികകാലത്ത്‌ പ്രകൃതിയുമായുള്ള ബന്ധത്തില്‍ മനുഷ്യനും, അവന്റെ വളര്‍ത്തുമൃഗങ്ങളും ഇതര ജീവജാലങ്ങളും അനുഭവിക്കേണ്ടിവരുന്ന നിയ്രന്തണങ്ങ ഒളെയാണ്‌ “പൌനണ്ടര്‍പോത്തന്‍” എന്ന കഥ ചി്ര്ത്കതിക്കുന്നത്‌. ഈ വ്യവസ്ഥയെയും അതിന്റെ സാമൂഹയ, പ്രത്യാഘാതങ്ങളെയും ലളിതാംബികാ അന്തര്‍ജനവും സഗൌരവം പ്രതിപാദിച്ചിട്ടുണ്ട്‌. അന്തര്‍ജനത്തിന്റെ മാണികൃന്‍, ചുരന്ന മുല എന്നി കഥകശ ഈ ഗണത്തില്‍പ്പെടുന്നവയാണ്‌. ഇവയില്‍ ഏറെ ശ്രദ്ധേയമായ 66 at = 93 a <4 BF a ഓടക്കുഴലിന്റെ നാദം” എന്ന കഥയും കാരൂരിന്റെ പൌണ്ടര്‍ പോത്തന്‌ എന്ന കഥയു മായി താരതമ്യം ചെയ്യുകയാണ്‌. പൌണ്ജടപോത്ത൯ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിവൊങ്ങുവാനുള്ള പദ്ധതി “കൃഷിക്കാരക്കുള്ള ഒരു അനുഗ്രഹമാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തിയാണ്‌ അധികാരികള്‍ പൊതുപൌഈണ്ടുകള്‍ ആരംഭിച്ചത്‌. കണ്ടോരൊക്കെ പറയുന്നത്‌ കേള്‍ക്കാനല്ല, വഴീലലഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ച പൌനണ്ടില്‍ കെട്ടാനാണ്‌” പോത്തനെ മുനിസിപ്പാലിറ്റി നിയമിച്ചിട്ടുള്ളത്‌. പൊതു വഴിയിലേക്കിറങ്ങത്തക്ക ന്ളത്തില്‍ ആട്നെ കെട്ടിയാല്‍ അതിനെ പിടിക്കാനുള്ള “അധി കാരം” പോത്തനുണ്ട. ഒരു ദിവസം ഒരെണ്ണത്തിനെയെങ്കിലും പിടിക്കാതിരുന്നാല്‍ വാങ്ങുന്ന ശമ്പളത്തിന താ൯ പണിയൊന്നും ചെയ്യുന്നില്ല ഏന്ന കുറ്റബോധം അയാ ളുടെ മനസ്സില്‍ കടന്നുവരും. ആ പ്രതിഫലം കൊണ്ട്‌ ജീവിക്കാന്‍ കഴിയുന്നതുകൊ ണ്ടല്ല ഒരു വ്യവസ്ഥയുമായി ബസ്ധപ്പെട്ട അധികാരവും, നാട്ടിലൊരു സ്ഥാനവുമുണ്ട 5 a 197 എന്നതിലാണ്‌ അയാള്‍ സായുജ്യം കണ്ടെത്തുന്നത്‌. പക്ഷേ, വലിയവരുടെ മൃഗങ്ങളെ പിടിക്കാന്‍ പോത്തന്‌ പേടിയാണ്‌. അവ തന്റെ പിടിയിലൊതുങ്ങുന്നവയല്ല എന കൃത്യ നിര്‍വഹണത്തിനിടയില്‍ അയാള്‍ മനസ്സിലാക്കിയിട്ടുമുണ്ട്‌. അധികാര സ്ഥാനത്തിരിക്കു ന്നവന്റെ സഹജസ്വഭാവങ്ങളായ നിസ്സംഗത, നിരവ്വികാരത, മനസ്സാക്ഷിയില്ലായ്മ എന്നി വയില്‍ പോത്തനും പര്ശിലനം നേടി. സ്വന്തം വീട്ടിലെ ആടിനെത്തന്നെ ആലയിരു കൊണ്ടുപോയി കെട്ടി അബദ്ധം പിണയുന്നിടത്ത്‌ കഥ അവസാനിക്കുന്നു. ഓടക്കുഴലിന്റെ നാദം ഒരു ഡയറി ഫാമിലെ സങ്കരയിനത്തില്‍പ്പെടു പശു മുഖ്യകഥാപാരതമായി കടന്നു വരുന്ന ഈ കഥയില്‍ ഇതേ വ്യവസ്ഥയുടെ കൂടുതല്‍ കൃത്യമായ ഒരു സ്വഭാവത്തെ അടയാളപ്പെടുത്തുന്നു. ഡയറിഫാമിന്റെ മാനേജര്‍ സന്ദര്‍ശകര്‍ക്ക്‌ അഭിമാനത്തോടെ കാണിച്ചുകൊടുക്കുന്ന X 402 എന്‍ വിളിപ്പേരുള്ള പശു ആ ഗോശാലയിലെ “ഏറ്റവും നല്ല പശു” വാണ്‌. ജഴ്സിയും സ്വിസ്സും ചേര്‍ത്തെടുത്ത ഇനത്തില്‍ സിന്ധി കലര്‍പ്പു ചേര്‍ന്ന ഉരു. ഏഴുമാസമായപ്പോള്‍ കുത്തിവെച്ചു. തുടര്‍ന്ന്‌ തള്ളയും മകളും ഒരുമിച്ചു പെറ്റുവന്നു. ഇപ്പോള്‍ ഈ പശുവിന്‌ അഞ്ച്‌ വയസ്സ്‌ പ്രായമുണ്ട്‌. “ചാട്ടുമാട്ടുകള്‍” ഒന്നു മില്ലാത്ത, പാട്ടയടിയുടെ ചൂടറിഞ്ഞിട്ടില്ലാത്ത ജവശ വിനീതവിധേയയായി പ്രതിദിനം പതിനാറുലിറ്റര്‍ പാല്‍ കൊടുക്കുന്നു. എന്തോ കാരണത്താല്‍ ഉത്സാഹം കുറഞ്ഞ്‌ ഇവള്‍ രോഗാതുരയായി മാറുന്നു. ഡോക്ടര്‍മാര്‍ വന്നു പരിശോധിക്കുകയും കൂടുതല്‍ നിരീ ക്ഷണത്തിനായി ഇവളെ ഗോശാലയില്‍നിന്‌ മൃഗാശുപ്ത്രിയിലേക്ക്‌ മാറ്റുകയും ചെയ്യു ന്നു. ഇവിടെവെച്ച്‌ ഇവളൊരു നാടന്‍ പശുവുമായി പരിചയപ്പെടുന്നു. ഇരുവരും തങ്ങ BOS ആത്മഭാഷണങ്ങളിലൂടെ ഭൂതകാലത്തിലേക്ക്‌ സഞ്ചരിക്കുന്നു. ജന്തുസഹജമായ വാസനകളെപ്പോലും, ലാഭേച്ഛയില്‍ മനുഷ്യന്‍ നിയ്യന്ത്രിക്കുന്നത്‌ 198 ഏതെല്ലാം പ്രകാരത്തിലാണ്‌ എന്നാണ്‌ ഇതില്‍ കഥാകാരി വിശദീകരിക്കുന്നത്‌. x 402 എന്ന പശുവിന്റെ ജയംപോലും കൃതിമ ബീജസങ്കലനത്തിലൂടെയാണ്‌. ഉുണയെക്കാണാ൯പോലും കഴിയാത്ത ക്ൃതിമമായ ജീവിതരിത്കളെ അനുഭവിക്കു കയും അതിനോട സമരസപ്പെടുകയുംചെയ്യുന്ന സാമൂഹൃവ്ൃയവസ്ഥയേയും അതിനുകാ രണമായിത്തീരുന്ന അധികാരഘടനയേയും ആണ്‌ ഈ കഥ ആഖ്യാനം ചെയ്യുന്നത്‌. കാരൂരിന്റെ കഥയിലെ 'പൌണ്ടും' (കാലിത്തൊഴുത്ത്‌) അന്തര്‍ജ്ജനത്തിന്റെ കഥ യിലെ ഡയറിഫാമും ക്രേന്ദീകൃതാധികാരത്തിന്റെ ചിഹ്നങ്ങളാണ്‌. മനുഷ്യനെപ്പോലെ ത്തന്നെ ഈ പ്രകൃതിയില്‍ അവകാശമുള്ളവരാണ്‌ ജന്തുജീവജാലങ്ങളെന്ന വ്യവസ്ഥ മാറ്റി ഭൂമി മനുഷ്യന്റെ സ്വകാര്യസ്വത്താണെന്ന ഈ പുതിയ സാമൂഹൃവ്യവസ്ഥയുടെ ധാരണ മനുഷ്ൃപക്ഷത്തുനിന്ന്‌ വിശകലനം ചെയ്യുകയാണ്‌ രണ്ട്‌ എഴുത്തുകാരും. പൌണ്ടര്‍പോത്തന്റെ ഭാര്യ നിത്യനിദാനത്തിനുള്ള വഴിയായിട്ടാണ്‌ ആടിനെ വാങ്ങി വളരത്തോന്‍ തീരുമാനിക്കുന്നത്‌. “ജീവനുള്ള ആ ജന്തു” പ്രകൃതി നിയമങ്ങള്‍ക്കനുസ രിച്ചേ ജീവിക്കൂ എന്ന്‌ പോത്തന്റെ ഭാര്ൃയ്ക്കുറിയാം. അറിഞ്ഞുകൊണ്ടല്ല പോത്തനും ആടിനെ പിടിച്ചുകൊണ്ടുപോകുന്നത്‌. ഉടമസ്ഥന്‍ വന്‌ പിയേടച്ച്‌ കൂട്ടിക്കൊണ്ടുപോ കാത്ത ഒരാടിനെക്കുറിച്ച്‌ കേട്ട കൊണ്ടുവരാന്‍ ചെന്നപ്പോള്‍ മാത്രമാണ്‌ ആ സ്ര്തീ സ്വന്തം ആടിനെപ്പോലും പോത്ത൯ തിത്ച്ചറിയാതെ പിടിച്ചുകെട്ടിയ കാര്യം അറിയു ന്നതു. “ ഓടക്കുഴലിന്റെ നാദ” ത്തില്‍ നാടന്‍ പശുവും ഈ മനോഭാവത്തെയാണ്‌ പ്രകട മാക്കുന്നത്‌. സമൂഹത്തില്‍ നിലനില്ക്കുന്ന അധികാര ഘടനയുടേയും സ്ഥാപനങ്ങളു ടേയും നിരന്തരമായ വേട്ടയാടലിന്‌ നിസ്സഹായനായ മനുഷ്യന്‍ വിധേയനാകുന്നു എന്നു ള്ളതാണ്‌ ഇവിടെ ചിര്രീകരിക്കുന്നത്‌. ഭൂതകാലത്തിന്റെ ഗഹനതയില്‍നിന്നും തന്റെ 199 മനസ്സില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെല്ലാം അവള്‍ ആ സങ്കരയിനം പശുവിന്‌ പറഞ്ഞു കൊടുക്കുന്നു. ഇത്‌ പശുക്കളുടെ മാത്രം സ്ഥിതിയല്ല, മനുഷ്ൃസമുദായത്തിന്റെകൂടി സ്ഥിതിയാണെന്ന്‌ കഥാകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കഥ നടക്കുന്ന കാലം, സ്ഥലം എന്നിവ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കുള്ള നടവഴിയില്‍ ഒരിടത്തുവെച്ചാണ്‌ എന്ന്‌ കഥാകാരി വ്ൃക്തമാക്കിയിട്ടുണ്ട. “ആര്‍ക്കറിയാം മക്കള്ശേ, പാവം മനുഷ്യര്‍. അവരും നമ്മെപ്പോലെ ദുഃഖിതരാണ്‌. നമ്മില്‍ പരീക്ഷിച്ചുനോക്കി! വിജയിച്ചു എന്ന്‌ വിചാരിക്കുന്ന വിദ്യകളൊക്കെ തങ്ങളിലും ഏര്‍പ്പെടുത്തി കൃതാര്‍ത്ഥരാവുകയാണ്‌ അവര്‍. ക്ൃതിമത്വ ത്തിന്റെ പുവ അവസാനം അവരേയും അസ്വസ്ഥരാക്കാതിതിക്കില്ലല്ലോ. പ്രകൃതിയുടെ ANG) GG ശക്തമാണ്‌ കുഞ്ഞേ. അത്‌ മനസ്സിലാക്കുമ്പോള്‍ ...... അന്ന്‌ ഒരു പക്ഷേ അവര്‍ നമ്മേയും സ്വത്ര്്രരാക്കിയേക്കാം.” ഭൂതകാലത്തിന്റെ സ്വാസ്ഥ്യവും, വര്‍ത്തമാന കാലത്തിന്റെ അന്ധാസ്ഥുവും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും വിശേഷ ബുദ്ധിയി ല്ലാത്ത രണ്ട്‌ ജന്തുക്കളുടെ പിന്തയിലൂടെ അന്യാപദേശരുപേണ അവതരിപ്പിക്കുന്നു. കാരുരില്‍ നിന്ന്‌ വ്യത്യസ്തമായി സ്യതീപക്ഷ പിന്താധാരയിലൂടെയാണ്‌ ലളിതാം ബികാ അന്തര്‍ജ്ജനത്തിന്റെ കഥയില്‍ ആഖ്യാനം നിര്‍വൃഹിക്കപ്പടുന്നത്‌. ലാഭേച്ഛ മുത്ത മനുഷ്യന്‍ /തൃജിക്കാന്‍ തയ്യാറാകുന്ന മനുഷ്യന്‍, സ്ധകാര്യന്ധത്ത്‌/പൊതുന്ധത്ത്‌, തട വറ സ്ധാത്രന്ത്യം തുടങ്ങിയ ദന്ദങ്ങള്‍ മുലൃവ്യവസ്ഥയുടെ രണ്ടു മുഖങ്ങളെ പ്രതിനി ധാനം ചെയ്യുന്നു. ഇടയ /ഗോരേതജീവിതാനുദവങ്ങളില്‍നിന്നും രൂപംകൊണ്ട പ്രകൃതി സമ്ംല്പങ്ങള്‍ അടിസ്ഥാനമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ മദ്ധ്യകാലഘട്ടത്തിലാണ്‌. ഈ മാറുത്തിന്‌ പ്രേരണ നല്‍കുന്നത്‌ ക്രൈസ്തവ യുക്തിബോധമാണ്‌. മനുഷ്യന്‍ പ്രപഞ്ചത്തോടും പ്രകൃതിയോടുമുള്ള ബന്ധം കൈകാരൃകര്‍ത്ൃത്ചത്തിന്നേതാണെന്ന്‌ നവോത്ഥാനകാലമ 200 തവക്താക്കള്‍ പ്രചരിപ്പിച്ചു. (പ്രകൃതിയെ ആരാധിക്കാനല്ല കീഴ്പ്പെടുത്തുവാനും സംര കഷ്ിക്കുവാനുമാണ്‌ മനുഷ്യന്റെ നിയോഗമെന്ന്‌ ഈ കാലഘട്ടം കരുതി. ആധുനിക ശാസ്ത്രബോധം ഈ ചിന്തയ്ക്ക്‌ വേഗത വര്‍ദ്ധിപ്പിച്ചു. ആര്‍ത്തി പെരുത്ത ലോകം ഈ ആശയത്തെ സസന്തോഷം സ്വീകരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മില്‍ ആത്മബന്ധ ത്തിലുള്ള അകല്‍ച്ചയും പൂഷണത്തിലുള്ള അടുപ്പവും സ്ഥിരപ്പെടുത്തുന്നതിനായി പുതിയ മൂല്യവ്യവസ്ഥ ശ്രദ്ധിച്ചു. കാരൂര്‍ ന്ലകണ്ഠപിള്ളയുടെ പൌഈണ്ടര്‍പോത്തന്‍ എന്ന കഥയും അന്തര്‍ജനത്തിന്റെ ഓടക്കുഴലിന്റെ നാദം എന്ന കഥയും മനുഷ്യനു, (പകൃതി, പ്രപഞ്ചത്തിന്റെ ഇതര ജീവ ജാലങ്ങള്‍ എന്നിവയിലെല്ലാം നവോത്ഥാന ലോക്രകമം സൃഷ്ടിച്ചു പുതുബോധങ്ങളെ വിമര്‍ശനരീിതിയില്‍ അവതരിപ്പിക്കുന്ന. ഈ കഥകളിലെ മുഖ്യസാന്തിദ്ധ്യം മൃഗങ്ങളുടേതാണ്‌. മനുഷ്യജീവിതത്തിന്റെ വൃത്ൃസതഘട്ടങ്ങളില്‍ വിവിധരുപങ്ങളില്‍ കടന്നുവന്നവയാണ്‌ ഈ മൃഗങ്ങള്‍. ഇടയ ജീവിതത്തില്‍ ആട്‌ പ്രധാന തോനോയിരുന്നു. ഭാരതീയസംസ്കാരത്തില്‍ അഗ്നിദേ വന്റെ പ്രതിനിധിയാണ്‌ ആട്‌. (പ്രാചീന (ഗ്രീക്ക്‌ മിഥോളുജിയിലെ “പാന്‍ ' തുടങ്ങിയ ദേവ ന്മാര്‍ക്ക്‌ ആടിന്റെ രൂപമുണ്ട്‌. പരസ്തൃ (പ്രദേശത്ത്‌ പെണ്ണാട മിന്നലിന്റേയും വെളിച്ച ത്തിന്റേയും ദേവതാസ്വരൂപമാണ്‌. ആടിന്റെ രോമങ്ങളില്‍ പ്രാചീന റോമക്കാര്‍ ദിവ്ൃത സങ്കല്‍പിച്ചിരുന്നു. ക്രമേണ ആടുകള്‍ സംസ്കാരത്തിന്റെ മാനൃയസ്ഥാനങ്ങളില്‍നിന്ന്‌ നിഷകാസിതരായി. “ഇജടയനാല്‍' നയിക്കപ്പെടാ൯ വിധിക്കപ്പെട്ട വിശേഷബുദ്ധിയില്ലാ ത്തവരുടെ ഗണത്തിലേക്കു ആട തരംതാട്ത്തപ്പെട്ടു. വിശപ്പിന്റെ സ്ഥാനത്ത്‌ ചെന്നായയെ പ്രതിഷ്ഠിച്ച്‌ ഇരയായി തീരുന്ന ആട്ടിന്‍കുടി എന്ന സഃംലപം ഉയര്‍ന്നുവന്നു. ക്രിസ്തു വിന്െ കൂരിശാരോഹണത്തിലും ഉയിര്‍പ്പിലും ആട്ടിന്‍കുട്ടി ്രത്കമായി പ്രതൃക്ഷപ്പെടു 201 ന്നു. കാര്‍ഷികാനുഷഠാനങ്ങളിലും ഉര്‍വരതാസങ്കലപങ്ങളിലും ആട ബലിമൃഗമാണ്‌. നിരവധി കുഞ്ഞുങ്ങളുമായി ജീവിരപരിസരങ്ങളില്‍ പ്രതൃക്ഷപ്പെടുന്ന പെണ്ണാട മാതൃ സാന്നിദ്ധ്യമായി നമുക്ക്‌ അനുഭവപ്പെടുന്നു. മാതൃത്വത്തിന്റെ നിഷകളങംവും നിസ്സഹാ യവും സ്നേഹനിര്‍ഭരവുമായ സാന്നിദ്ധ്യത്തെ പെണ്ണാട ഓര്‍മ്മിപ്പിക്കുന്നു. ഇന ആടാണ്‌, നിറവയറുമായി മനുഷ്യാധികാരം നിര്‍മ്മിച്ചു പനണ്ടില്‍ തടവുകാ രിയാകുന്നത്‌. അധികാരഘടനയുടെ നിര്‍വികാരതയുടെ പ്രതിനിധിയാണ്‌ പോത്തന്‍. നീതി നടപ്പാക്കലാണ്‌ തന്റെ കടമ എന്ന്‌ ഉറച്ചു വിശ്വസിക്കുന്ന ഈ മുനിസിപ്പാലിറ്റ്‌ ജീവനക്കാരന്‍ വിളവ്‌, വേലി, സ്വകാര്യലോകം, പൊതുലോകം എന്ന്വയുടെയെല്ലാം വ്യാഖ്യാതാവാണ്‌. എന്നാല്‍ പൊതുസമൂഹം ഈ ഘടനയുമായി പൊരുത്തപ്പെടാന൯ു വൈമനസ്യം കാണിക്കുന്നു. പോത്തനോടും പരണ്ടിനോടും അവര്‍ക്കുള്ള വിരോധം പരസ്യമായി പ്രകടിപ്പിക്കുന്നുമില്ല. നിസ്സഹായയായ ആടിനോടു കാണിക്കുന്ന വാശി കൊമ്പു കുലു ക്കുന്ന കാളയോട്‌ കാണിക്കാന്‍ പോത്തന്‍ ധൈരുമില്ല. അധികാരം ആരെ ഭയപ്പെടുന്നു എന്ന ചോദ്യവും ഈ കഥ ഉന്നയിക്കുന്നു. ഭാരതീയ പാരമ്പരൃത്തില്‍ “പശു” എന്നും ദേവതാതുല്യമായി പരിഗണിക്കപ്പെട്ട മൃഗമാണ്‌. മൃഗപരിപാലന സംസ്കാരം ഇന്തയന്‍ സാംസ്കാരിക ചരിര്തത്ത്ലെ പ്രധാ പ്പെട്ട മേഖലകളിലൊന്നാണ്‌. മാതൃബിംബമായാണ്‌ പശു ഏക്കാലവും പരിഗണിക്ക പ്പെടുന്നത്‌. സുരഭി, നന്ദിനി, കാമധേനു എന്ന്‌ ഗോനാമങ്ങള്‍ പുരാണപ്രസിദ്ധമാണ്‌. ഭാരതത്തിലാകെ സ്വാധീനം ചെലുത്തിയ കൃഷ്ണസമംലപത്തിലും പശു ക്രേന്രസ്ഥാന ത്തുനില്‍ക്കുന്നു. ശ്രീരാമനുള്‍പ്പെടുന്ന രഘുവംശത്തിന്റെ ചരിര്തത്തിലും പശുവിന്‌ നിര്‍ണ്ണായകസ്ഥാനമുണ്ട്‌. മേഘങ്ങള്‍ മഴ വര്‍ഷിക്കുന്നതിനെ ശോക്കുള്‍ പാലുതരുന്ന 202 തായി പ്രാചിനഭാരതം കണക്കാക്കിയിരുന്നു. കാള കരുത്തിന്റെയും പൌരുഷത്തിന്റെയും പ്രതീകമായി സാഹിതൃത്തില്‍ പ്രതൃക്ഷപ്പെടുന്നു. വിത്തുകാള എന്ന സങ്കല്പം കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൃഷിയിലും സാമൂഹികജീവിതത്തിലും മനുഷ്യന്റെ സഖ്യശക്തിയായി വര്‍ത്തിച്ചു ഈ വളരത്തുമൃഗം ആധുനീക മുതലാളിത്ത സംസ്കൃതിയില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ മാതൃപക്ഷത്തുനിന്നാണ്‌ അന്തര്‍ജനം അവതരിപ്പിക്കുന്നത്‌. താരതമുപഠനത്തിലൂടെ ഇനി പറയുന്ന നിഗമനങ്ങ HOSKIN. * അധികാരഘടനയോട പൊരുത്തപ്പെടാന്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസ ങ്ങളാണ്‌ രണ്ട കഥകളും ചര്‍ച്ചചെയ്യുന്നത്‌. * ഒരു അധികാരഘടനയാണ്‌ ആ സാമുഹിക്രകമത്തിന്റെ താളവും ലയവും നിശ്ച യിക്കുന്നത്‌. ഇത്‌ ന്ലനിരത്തുന്നതിന്‌ അതെപ്പോഴും ജാഗ്രത കാണിക്കുന്നു. * ഉദാത്തമായ ഒരു അവസ്ഥയാണ്‌ സ്വാതന്ത്യം എന അസ്യാപദേശരുപേണ ഈ കഥകള്‍ നമ്മെ ബോധ്പ്പെടുത്തുന്നു. * സ്വന്തം ഭാഗധേയം ഇച്ഛയ്ക്കനുസരിച്ച നിര്‍ണ്ണയിക്കാനും അതിനനുസരിച്ച ജീവി ക്കാനുമുള്ള അവസ്ഥയാണ്‌ സ്വാത്രന്യയം. * ഒരു നല്ല സാമൂഹിര്രമത്തിന്റെ പരമമായ ലക്ഷ്യം വൃക്തിന്ധാത്രന്ത്യമാണ്‌. അത്‌ ഏതെങ്കിലും ഒരു വ്യവസ്ഥ നല്‍കുന്ന ആനുകുല്യമാണോ, മനുഷ്യന്റെ അവകാശ്മാണോ എന്ന ചിന്ത മനുഷ്യമനസ്സില്‍ ഉയര്‍ത്താനാണ്‌ കഥകള്‍ ശ്രമിക്കുന്നത്‌. * ഒരു സമൂഹം ആരാധ്യസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ ആദരിച്ചിരുന്ന വിശ്വാസ്പപമാ ണങ്ങള്‍ മദ്ലൊരു സാമൂഹൃവ്യവസ്ഥ കടന്നുവരുയോശ അതിന്റെ ലക്ഷ്യങ്ങളെ 203 മുന്‍നിര്‍ത്തി പുനഃക്രമികരിക്കപ്പെടുന്നു. * ഒരാളുടെ വൃക്തിനാമംപോലും ആ അധികാരഘടനയുടെ സുചകമാകുന്നു. “പോത്തന്‍” എന്ന ആരോഗ്യൃമിലാത്ത മനുഷ്യനല്ല 'പനണ്ടര്‍്‌ ഏന്ന അധികാരസങ്കല്പ ബബ o ഡ മാണ്‌ വായനക്കാരന്റെ മനസ്സില്‍ അവശേഷിക്കുന്നത്‌. * മനുഷ്യരാശിയുടെ വിമോചകന്‍” എന്ന്‌ കരുതപ്പെടുന്ന ക്രീസ്തു ജനിച്ച കാലി ത്തൊഴുത്ത്‌ തടവറയായി മാറുന്നു എന്ന വൈരുദ്ധ്യം കഥ ബോദ്ധയപ്പെടുത്തുന്നു. * തടവറകളുടെ ഭിന്നരൂപങ്ങള്‍ ഭിന്നതലങ്ങളില്‍ കഥയില്‍ പ്രതൃക്ഷപ്പെടുന്നു. പെണ്ണ അനുഭവിക്കുന്ന തടവിന്റെ കാഠിന്യം കഥകള്‍ വേരത്രിച്ച്‌ കാണിച്ചുതരുന്നു. * ദേശീയ ഡയറിഫാമിലെ 402ാം നമ്പര്‍ പശു, ഫാം സന്ദര്‍ശിക്കാന്‍ എത്തുന്ന ആള്‍ക്കാര്‍, ടീറ്റ്‌ കപ്പ, ചിലപ്പോള്‍ സമയത്തിന്റെ കൃത്യത തെറ്റിയാല്‍ കുറച്ചു നിറംമാറി യതുകുടി” തുടങ്ങിയ പ്രയോഗങ്ങളിലൂടെ ആധുനികകാലത്തെയും ആധുനികമനു ഷ്യൃനെയും യാഥാര്‍ത്ഥൃബോധത്തോടെ അവതരിപ്പിക്കുനതിന്‌ ലളിതാംബിക ശ്രദ്ധി ക്കുന്നു. * ജനസാംഖ്യൊ നിയ്രന്തണം, ക്ലോണിംഗ്‌, നിര്‍ബന്ധിത വന്ധ്യംകരണം, കൃര്ത്മജനു സ്ലുകളെ ഉല്‍പ്പാദിപ്പിക്കല്‍ എന്നിവയാല്‍ മനുഷ്യസമൂഹം ജനനത്തിനു മുമ്പുതന്നെ അധികാരഘടനയാല്‍ നിയ്യുത്രിക്കപ്പെടുന്നു എന്ന അവസ്ഥ ഇരുക്ഥകളും മനസ്സിലാ ക്കിത്തരുന്നു. ഒടുവിലത്തെ മകന്‍, അവിവാഹിരു ശാസ്ത്രബോധം മനുഷ്യനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പര്യാപ്തമായോ എന്ന 204 കാരും തര്‍ക്കവിഷയമാണ്‌. ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശാസ്ത്രം വളര്‍ത്തിയ അവബോധങ്ങള്‍ ആശാസ്ൃമാണോ എന്ന അയേേഷണം ഇന്നും തുടരുക യാണ്‌. ആധുനിക അലോപ്പതിയുടെ കടന്നുവരവോടെ ഒരുവ്ൃയവസ്ഥയില്‍നിലനിന്നി രുന്ന രോഗത്തെക്കുറിച്ചും ശമനത്തെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്തിയെഴുരപ്പെട്ടു എന്നതാണ്‌ തിരുവിതാംകുറിന്റെ ചര്രതം. പുതിയ ധര്‍മ്മാശുപ്രതികള്‍ സ്ഥാപിച്ച്‌ ആധു നിക വൈദൃശാസ്ര്രം ജനങ്ങളെ സമീപിപ്പിച്ചുതോടെ രോഗത്തേയും ചികിത്സയേയും കുറിച്ചുള്ള പരസ്പരാശ്രിതമായ സമ്രഗധാരണകള്‍ അപ്രത്യക്ഷമാകാന്‍ ആരംഭിച്ചു. ദാരിശ്രൃവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അനവേഷിക്കാതായി. തിരക്കേറിയ ലോകത്തില്‍ പര്യയും പഥ്യവുമെല്ലാം അപ്രസക്തമായി. വൃക്തിരോഗങ്ങള്‍ ദോഷവൈ ഷാമ്ൃം ബാധിച്ചു സ്ഥലകാലങ്ങളുടെ പ്രതിഫലനമാണെന്ന പരമ്പരാഗതധാരണ നഷ്ട ഒപ്പട്ടു. സദ്വൃത്തി, സദാചാരം മുതലായവ രോഗത്തെ അകറ്റാന്‍ സഹായിക്കുമെന്ന്‌ ആരും ഉപദേശിക്കാനില്ലാതായി. ആത്മവിശ്വാസംകൊണ്ട്‌ രോഗത്തെ നേരിടുന്ന പഴയ കാലവും ആധുന്കചികിത്സയെ മുനോട്ടുവെക്കുന്ന പുത്യ കാലവും നവോത്ഥാനകാല ഷഥകളിലെ പ്രധാന പ്രമേയമായിരുന്നു. സാധാരണവും നൈസര്‍ക്സ്കവുമായ പ്രസവം പോലും ആധുനിക വൈദൃശാസ്യതത്തില്‍ ചികിത്സയും മരുന്നും ആവശുമുള്ള അവ സ്ഥയായി പരിഗണിക്കപ്പെട്ടു. നാടന്‍ വയറ്റാട്ടിമാര്‍ ഡോക്ടര്‍ക്കും മിഡ്വൈഫിനും വഴിമാറികൊടുക്കേണ്ടിവ ന്നു. സ്രതീത്ധം, പ്രസവം, പരിചരണം, മാതൃത്വം, പിറന്ന കുഞ്ഞിന്റെ മനോഭാവം എന്നി വയിലെല്ലാം ധാരണകള്‍ മാറാനാരംഭിച്ചു. മാറുന്ന സാമൂഹികാന്തരിക്ഷവും മാതൃത്സ ത്തിന്റെ ഭന്ന്മുഖങ്ങളും കാരൂരിന്നെ കഥകളിലും അന്തര്‍ജനത്തിന്റെ കഥകളിലും ചിത്രീ കരിച്ചുവെച്ചിട്ടുണ്ട്‌. കാരൂരിന്റെ അമ്മ, ഭൃത്യന്‍, മകന്‍, വേലക്കാരി, അച്ഛന്റെ കുട, ഒടുവി ലത്തെ മകന്‍ മുതലായ കഥകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്‌. അന്തര്‍ജനത്തിന്റെ 205 കഥകളില്‍ സ്ര്രീത്ധത്തിന്റെ ഭിന്നമുഖങ്ങള്‍ ധാരാളമുണ്ട. യാര്രാവസാനം, മൂടുപടത്തില്‍, വിവാഹമുഹുര്‍ത്തം, പ്രതികാരദേവത, പ്രതീക്ഷകള്‍ മുതലായ കഥകള്‍ സ്ര്ീത്തത്തിന്റെ വിഷമാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌. അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥ, കാഴ്ചപ്പാടിലും ആഖ്യാനത്തിലും മറ്റു കഥകളില്‍നിന്നും വേഠിട്ടുനില്‍ക്കു ന്നു. കാരൂരിന്ലെ ഒടുവിലത്തെ മകനു എന്ന കഥയും അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥയും താരതമ്യം ചെയ്യുന്നതിലൂടെ ആധുനിക ശാസ്രതബോധത്തിന്റെ സ്വാധീ നത്തിന്‌ കീഴ്പ്പെടേണ്ടിവന്ന സ്രതീത്ധത്തിന്റെ ഭിന്നതലങ്ങളെ അടുത്തുനിര്‍ത്തി പരി ശോധിക്കുന്നു. നാടന്‍വയറ്റാട്ടിയായ നങ്ങേലി അമ്മൂമ്മയാണ്‌ ഒടുവിലത്തെ മകന്‍ എന്ന കഥ യില്‍ ക്രേന്രസ്ഥാനത്തു നില്‍ക്കുന്നത്‌. നാട്ടിലെ മിക്ക പ്രസവങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചുത്‌ ഈ അമ്മൂമ്മയാണ്‌. താന്‍ പേറെടുത്ത മക്കുള്ളെല്ലാം തന്റെ മക്കളാണെന്ന്‌ കരു തുന്ന മഹാമാതൃത്വത്തിന്‌ ഉടമയാണ്‌ ഇവര. നങ്ങേലി അമ്മൂമ്മ തന്റെ പ്രസവത്തിന്റെ അനുദഭവത്തില്‍നിന്നാണ്‌ വയറ്റാട്ടിയുടെ തൊഴിലിലേക്ക്‌ പ്രവേശിച്ചത്‌. നങ്ങേലി അമ്മുമ്മ ഒന്നു പ്രസവിച്ചതാണ്‌. രണ്ടുനാഴിക തികച്ച്‌ ആ കുട്ടി ഭൂമിയില്‍ കിടന്നില്ല. ഈശ്ചരവി ധിയെന്നും ഭാഗ്യദോഷമെന്നും എല്ലാവരും പറഞ്ഞെങ്കിലും ശിശുമതിച്ചതു പതിച്ചിയുടെ നോട്ടക്കുറവുകൊണ്ടാണെന്ന്‌ നങ്ങേലിക്കു തോന്നി. തുടര്‍ന്ന നിരന്തരസാധനയിലൂടെ അവര്‍ പതിച്ചീയുടെ ജോലി പഠിച്ചെടുത്തു. മനസ്സുംശരീരവും ശുദ്ധമായി സൂക്ഷിച്ചു ജീവന്‍ ജീവനില്‍നിന്നു വിട്ടുപോരുന്ന നിരവധി സദ്മുഹൂര്‍ത്തങ്ങള്‍ക്ക്‌ സഹായിയാ യി. ജനനത്തിന്‌ ജാതിമതഭേദമില്ല. ചിറയിലെ മാടത്തിലെ, ത്രുമയുടെ പേറെടുത്തത്‌ ആര്‍ക്കും പിടിച്ചില്ല. അയിത്തക്കാരിയുടെ പേറെടുത്തതിര തന്റെ വീട്ടുകാര്‍ പോലും അമരഷംകൊണ്ടു. നങ്ങേലി അതൊന്നും കണക്കിലെടുത്തില്ല. ഏതായാലും ആക്ഷേപം കേട്ടു. എന്നാല്‍പിന്നെ മുഴുവനായിക്കൊള്ളുട്ടെ. തിരുമയെ വേതു കുളിപ്പിക്കാനും അവര 206 പോയി. ഇതോടെ സമൂഹം അവരെ അകറ്റി. അതോടെ അവര്‍ക്കും ആത്മബലം പോയി. നാട്ടിലാകട്ടെ ആശുപ്രതികളും വന്നു. നാട്ടുവയറ്റാട്ടി അപ്രസക്തയായി മാറി. അന്ന്‌ എല്ലാവരുടെയും അപ്രിയത്തിനു കാരണ്മായ ആ പ്രസവശുശരൂഷയിലൂടെ ലോകംകണ്ട രാമച്ര്രന്‍, വലുതായി, “പഠിപ്പുള്ളവനായി' മാറി, സര്‍ക്കാ൪ ഉദ്യോഗം കിട്ടി. ആ സന്തോഷം തന്നോട പങ്കുവയ്ക്കാന്‍ ആ മകന്‍ വരുമെന്ന്‌ നങ്ങേലി കരുതി, ഏറെ കാത്തു. മകന്‍ വന്നില്ല. അവന ഗുരുത്തക്കേട ഉണ്ടാകരുതെന്ന്‌ കരുതി ആ അമ്മ അവനെ തേടിച്ചെന്നു. അപ്പോള്‍ അവനു തമ്പുരാ൯ പടിക്കല്‍ യായതപറയാ൯ പോയിതിക്കുകയാ യിരുന്നു. പിറ്റേദിവസം കാലത്ത്‌ ജോലിക്കു പോകുവാന്‍ നാലഞ്ചുരൂപ കടം ചോദിക്കാ ന്‍ കൂടിയാണ്‌ അയാള്‍ തമ്പുരാന്‍പടിക്കലേക്കു പോയത്‌. താന്‍ പേറെടുക്കാന്‍ വന്നതിന്‌ വലിയ ആക്ഷേപം പറഞ്ഞ പടിക്കല്‍കാരെ അയാള്‍ ഗാനിച്ചു. കാരണം അവരുടെ കുടികിടപ്പിലാണ്‌ അവന്‍ കഴിയുന്നത്‌. നങ്ങേലിക്ക്‌ പരാതിയൊന്നുമില്ല. “എന്റെ അവ സാനത്തെ മകനാണവന്‍. നാളെ പോകാ൯ കാശുതെകഞ്ഞാല്ലെങ്കുല്‍ അങ്ങോടടുവരാന്‍ പറ അവനോട്‌” എന്ന്‌ ആ ശുദ്ധാത്മാവ്‌ പറഞ്ഞേല്‍പിച്ചു. കുഞ്ഞാമന്‍ എന്ന രാമച (നന്‍ നങ്ങേലി അമ്മുമ്മയെ കാണാന്‍ അന്നും അഭുത്ത ദിവസങ്ങളിലും ഒരിക്കലും ചെന്നില്ല. എന്തിനെന്ന്‌ അവര്‍ക്കുകൂടി അറിയാത്ത ഒരു വേദന അവര്‍ അനുഭവിച്ചുകൊ ണ്ടിരുന്നു. രാമച്ര്ദന്‌ ഉദ്പ്യോഗം ലഭിച്ചിട്ട അഞ്ചുകൊല്ലം കഴിഞ്ഞു. എല്ലാതരം ബന്ധ ങ്ങളും അവന മുറിച്ചുകളഞ്ഞു. ഇപ്പോള്‍ അവന്‍ ഒരു നായര്‍പെണ്ണിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു, അന്ന്‌ ജാത്യാചാരത്തിന്റെ ആക്ഷേപം പറഞ്ഞവരില്‍നിന്ന്‌ നങ്ങേലി അമ്മൂമ്മയെ മോചിപ്പിച്ചിരിക്കുന്നു. അതിലഭിനന്ദിക്കാനും അമ്മുമ്മ ചെന്നു. രാമപ്ര്ദ൯ അവരെ കാണാന്‍ ചെന്നരേയില്ല. അന്തര്‍ജനത്തിന്റെ അവിവാഹിത എന്ന കഥ ചെറുപ്പക്കാരിയായ ലേഡി ഡോക്ട റുടേതാണ്‌. ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച അവര്‍ ആദ്യം കൈകാരുയം ചെയ്തത്‌ 207 ഒരു പ്രസവക്കേസാണ്‌. വേദന തുടങ്ങി നാലഞ്ചുദിവസം കഴിഞ്ഞാണ്‌ ഗര്‍ഭിണി ഡോക്ട റുടെ അടുത്തെത്തുന്നത്‌. നാട്ടുപതിച്ചികളുടെ നഖക്ഷതങ്ങള്‍ വീണ അവളുടെ ശരി രവും മനസ്സും ഒരുപോലെ ക്ഷീണിതമായിരുന്നു. ലേഡി ഡോക്ടര്‍ക്ക്‌ പ്രസവമെടുത്ത പരിചയം കുറവാണ്‌. അവര്‍ ആവതും (ശമിച്ചു. അവസാനം ശസ്രത്ര്രിയയിലൂടെ കുഞ്ഞി നെയും തള്ളയെയും വേര്‍പ്പെടുത്തി. കുഞ്ഞിന്റെ ജീവന്‍ നഷടപ്പെട്ടുവെങ്കിലും തള്ള രക്ഷപ്പെട്ടു. പക്ഷെ ആ സംഭവം ആ യുവഡോകടറെ വല്ലാതെ ബാധിച്ചു. ഗര്‍ഭവും പ്രസവവും വരുത്തുന്ന വിനകളെ അവര ഭയപ്പെട്ടു. ഇത്തരം വേദനാത്മകമായ ഒരു ജീവിതം വരിക്കാന്‍ താന്‍ തയ്യാറല്ല എന്ന്‌ അവര്‍ പ്രതിജ്ഞയെടുത്തു. പിന്നേയും നിര വധി പ്രസവങ്ങള്‍ അവരുടെ സാന്തിദ്ധൃത്തിരു നടന്നു. ഓരോ അമ്മമാരെയും അവര്‍ ഉപദേശിച്ചത്‌. “ഇനി പ്രസവിക്കരുത്‌ കേട്ടോ. എന്തിനാ ഈ ആരോഗ്യവും യാവവൃനവും സ്മയം നശിപ്പിക്കുന്നത്‌” എന്നാണ്‌. പലരും അവര്‍ക്ക്‌ വിവാഹമാലോചിച്ചു. (പ്രസവത്തെ ഭയന്ന്‌ അവര്‍ അതെല്ലാം നിരസിച്ചു. ഒരിക്കല്‍ ഒരു യുവതി ആശുപ്ര്തിയിലെത്തി. പ്രസ വത്തിനുശേഷം അവര്‍ പനി ബാധിച്ചു മരിച്ചു. വിജാതീയനെ സ്നേഹിച്ച്‌ വിവാഹം കഴിച്ച്‌ അവള്‍ കുടുംബത്തില്‍നിന്നും തിരസ്കൃതയായിരുന്നു. അവളുടെ ഭര്‍ത്താവാ കട്ട ജീവാുതമാര്‍ഗ്ഗം തേട! പട്ടാളക്കാരനായി മാറി യുദ്ധമുന്നണിയില്‍ എത്തിപ്പെടുവനാ ണ്‌. ഇപ്പോള്‍ അയാളെപ്പറ്റി വിവരമൊന്നുമില്ല. ഈ അവസ്ഥയില്‍ ആ അനാഥകുഞ്ഞിനെ സംരക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതയായി. കുഞ്ഞിന്റെ സാന്നിദ്ധ്യം ആ വനിതാ ഡോക്ടറുടെ മാതൃബോധം വളര്‍ത്തുന്നതും (കമേണ അവരുടെ ആത്മബന്ധം വര്‍ദ്ധി ക്കുന്നതും പിന്നീട യുദ്ധമുന്നണിയില്‍നിന തിരിച്ചുവന്ന കുട്ടിയുടെ അച്ഛന്‍ കുഞ്ഞിനെ തേടിയെത്തുന്നതുമാണ്‌ കഥയിലെ പ്രതിപാദ്യം. അച്ഛന്റെ കുടെ പോയ കുഞ്ഞിനെ നഷ്ടപ്പെടുന്നതിലൂടെ അവളുടെ മാതൃഹൃദയം സജീവമാവുകയും കുഞ്ഞിനുവേണ്ടി ജോലി രാജിവെച്ച്‌ പട്ടാളക്കാരന്റെ ഭാര്യയായി തീരുന്നിടത്ത്‌ കഥ അവസാനിക്കുകയും 208 ചെയ്യുന്നു. ഇരു കഥകളിലും മാതൃത്ധമാണ്‌ നിറഞ്ഞുനിരിക്കുന്നത്‌. രണ്ട്‌ കഥാപാഠ്രതങ്ങളും പ്രസവിച്ച്‌ അമ്മയാകുന്നവരല്ല. പേറെടുത്ത്‌ അമ്മയാകുന്നവരാണ്‌. പ്രസവിക്കുന്ന അമ്മ മാര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ചു രണ്ട സ്രതീകളിലൂടെ, മാറുന്ന കാലത്തിന്റെ ശാസ്ര്ത യുക്തികള്‍ വിമശേനവിധേയമാകുന്നു. കാരൂര്‍ നാടന്‍വയ്റ്റാട്ടിയുടെ യുക്തിബോധത്തില്‍നിന്നാണ്‌ മാതൃപുത്ൃബന്ധം മുതല്‍ രോഗചികിത്സവരെയുള്ള മുഴുവന്‍ കാര്യങ്ങളും വിലയിരുത്തുന്നത്‌. എത്ര കുഞ്ഞു ങ്ങളുണ്ടാകുന്നുവോ ആര്രയുംനല്ലത്‌ എന്ന്‌ അവര്‍വിശ്ചഖസിക്കുന്നു. സനേഹത്തെ തിരിച്ചു പ്രതീക്ഷിക്കുന്ന അമ്മയുടെ മനസ്സിനെയും ഒന്നനോടും മമതയില്ലാത്ത - വാങ്ങിയത്‌ നെക്കുറിച്ച്‌ ബോധമോ തിരിച്ചുകൊടുക്കാനുള്ള ബാദ്ധ്യൃതയോ ഇല്ലാത്ത - അഭൃസ്ത വിദ്ൃന്റെ മനോഭാവത്തെയും നാം കാണുന്നു. ആധുനിക വിദ്യാഭ്യാസം കിട്ടിയ ലേഡി ഡോക്ടറാകട്ടെ ഗര്‍ഭപാ്രം അടച്ചുപൂടി പ്രസവവേദനയില്‍നിന്നും (പ്സവദുരിതങ്ങളില്‍നിന്നും രക്ഷപ്പെടാമെന്ന്‌ വ്യാമോഹി ക്കുന്നു. സ്വയംവരിക്കുന്ന ഈ അനപതുത പ്രകൃതി നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നത്‌ വൈകിയാണെന്നുമാ്തം. സുക്ഷ്മതലത്തിലുള്ള അന്വേഷണത്തില്‍ പ്രസക്തമായ മറ്റൊരു നിഗമനത്തില്‍ കൂടി എത്തിച്ചേരാന്‍ കഴിയുന്നു. സ്ര്തീകളുടെ പ്രശ്നങ്ങള്‍ സ്രതീകള്‍ അനുഭവിക്കു കയും അനുഭവിപ്പിക്കുകയും ചെയ്യുന്ന അതേ തീരവതയില്‍ കൈകാര്യം ചെയ്യുന്നതിന്‌ നവോത്ഥാന കഥാകാരനുള്ള കഴിവ കാരൂര്‍ നമ്മെ ബോദ്ധയപ്പെടുത്തുന്നു. ഏതൊരു വ്യവസ്ഥയിലും മുല്യസങ്കല്‍പത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചില ഘടകങ്ങ ളുണ്ടെന്നും അവയിലൊന്ന്‌ മാതൃത്ധമാണെന്നും ഈ കഥകള്‍ നമ്മെ ബോദ്ധയപ്പെടു 209 ത്തുന്നു. കഥകളുടെ സുക്ഷമതാരതമും (പ്രസക്തമാകുന്നത്‌ പ്രതൃക്ഷത്തില്‍ പ്രകടമാകാത്ത ചില സവിശേഷതകള്‍ കണ്ടെത്തുന്നിടത്താണ്‌. * നന്ദികെട്ടവരുടെ ലോകം എന്നതാണ്‌ പുതിയ സാമുഹിക്രക്രമത്തെ കുറിച്ചുള്ള പ്രതൃക്ഷമായ വിലയിരുത്തല്‍ എന്നു കരുതാം. എന്നാല്‍ നങ്ങേല്‌ അമ്മുമ്മ ആഗ്രഹി ക്കുന്ന പ്രത്യുപകാരം സ്നേഹം മഠ്യതമാണ്‌. ഭാഗ്യനിഭോഗ്യങ്ങളെക്കുറിച്ചുള്ള ബോധം അവരുടെ “പരിമിതമായ ലോകത്ത്‌” ഒതുങ്ങിനില്‍ക്കുന്നതാണ്‌. അമ്മ മകനോട കാണി ക്കുന്ന “അധികാരം” വേര്‍തിരിച്ചു കാണിക്കുന്നതില്‍ സ്വാര്‍ത്ഥതയല്ല ത്യാഗമാണ്‌ പര ന്നൊഴുകുന്നത്‌. * ആധുനികശാസ്രതബോധത്തിനുമുമ്പില്‍ “നാണിച്ച്‌ നാക്കടഞ്ഞു നിന്നുപോയ്‌ നാടന്‍ശാസ്ത്രത്തെ ആ അവസ്ഥയിലെത്തിച്ചു ഘടകങ്ങള്‍ കാരുര്‍ കൃത്യമായി കാണി ച്ചുതരുന്നു. ആക്ഷേപങ്ങളിലൂടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും വയസ്സും പ്രായവും ശിക്ഷയായി കണക്കാക്കുകയും നനികാണിക്കാതെ തിരസ്കരിക്കുകയും ചെയ്യു MO) ആധുനികയുക്ത്‌ ബോധത്തിന്റെ പി൯ബലത്തില്‍നിന്നാണ്‌. * കാത്തിരിപ്പിന്റെ വൃത്ൃസ്തഭാവം രണ്ടു കഥകളിലും കാണാം. വരണമെന്നുള്ള കാത്തിരിപ്പും, വരരുതെന്നു കരുതുന്ന കാത്തിരിപ്പുമാണ്‌ കഥയിലെ വൃതൃസ്തതയെ അനുഭവപ്പെടുത്തുന്നത്‌. നങ്ങേലി അമ്മുമ്മ രാമച്രന്ദന്‍ വരുമെന്നും, സന്തോഷവാര്‍ത്ത തന്നെ കേള്‍പ്പിക്കുമെന്നും വിശ്ധസിക്കുന്നത്‌ തികച്ചും നിഷ്കളങകകമായാണ്‌. എന്നാല്‍ അവിവാഹിത എന്ന കഥയില്‍ “യാതൊരാപച്ഛങ്കയും ഉണ്ടാകാതെ വത്സരങ്ങശ അഞ്ചാറു ഷഴിഞ്ഞു” എന്ന സൂചനയില്‍ നിരവധി ആപത്തുകളെ കുറിചുള്ള ആശമംകള്‍ ഒളിച്ചു വച്ചിരിക്കുന്നു. 210 * അമ്മയും മകനും എന്ന സങ്കല്പത്തിലെ സാര്‍വ്വലാകികതയും സ്വാര്‍ത്ഥതയും ഒരുപോലെ കഥകള്‍ അനുഭവപ്പെടുത്തുന്നു. * വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം (1945) എന്ന കഥാസമാഹാരത്തിലെ ഉഐഷുളക്കുട്ടി എന്ന കഥ ഈ ആശയത്തിന്റെ മറുപുറത്തെയാണ്‌ കാണിക്കുന്നത്‌. പുരു ഷന്‍ സ്ര്തീയുടെ അവസ്ഥയെ നോക്കിക്കാണലാണ്‌ ആ കഥയില്‍ എങ്കില്‍ മാതൃപക്ഷ: ത്തുനിന്നാണ്‌ അന്തര്‍ജനവും കാരുരും രചന നിര്‍വൃഹിക്കുന്നത്‌. മനുഷ്യനെക്കുറിച്ചും മനുഷ്യയാവസ്ഥകളെക്കുറിച്ചും ഏറ്റവും ഗനരവമായി പിന്തി ക്കുകയും കര്‍മ്മനിരതനായ മനുഷ്യനെ ചിരതീകരിക്കുകയും ചെയ്ത നവോത്ഥാന കാല ഘട്ടത്തിലെ കഥകളിലെ, മുല്യവിചിന്തനം ഒരു നിശ്ചിത പരിധിയില്‍ ഒതുക്കാന്‍ പ്രയാ സമാണ്‌. കൂടുതരഃ പഠനങ്ങള്‍ക്കുള്ള സാദ്ധൂതകളാണ്‌ ഓരോ അസവേഷണവും ബോധു പ്പെടുത്തുന്നത്‌. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയുടെ സാഹിതൃരൂപങ്ങളായ നോവ ലിലും ചെറുകഥയിലും മലയാള വായനക്കാരന്‍ അനുഭവിക്കാന്‍ കഴിഞ്ഞ മനുഷ്യാവ സ്ഥയും, അറിയാന്‍ കഴിഞ്ഞ മുല്യസങ്കലപവും വൃതൃസ്തമാണ്‌. മൂല്യബോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വൃത്ൃസ്തമാകയാല്‍ ഓരോ സന്ദര്‍ഭത്തിലും മനുഷ്യന്റെ പ്രതികരണവും വൃത്ൃസ്തമായിതീരുന്നു. നോവലില്‍ ഒരു കഥാപാത്രത്തിന്റെ വളര്‍ച്ചയും കാലത്തിന്റെ വളര്‍ച്ചയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാകയാല്‍ മൂല്ൃസങ്കല്‍്പ ത്തിലെ പരിവര്‍ത്തനങ്ങള്‍ സ്വാഭാവികമാണെന ഒരു ധാരണ വായനക്കാരനിലുണ്ടാ കും. കാലത്തിനോട കലഹിക്കുന്ന കഥാപാത്രങ്ങള്‍ പോലും, ആ കാലത്തിന്റെ മൂല്യ ബോധത്തിന്‌ കീട്പ്പെടാ൯ നിര്‍ബന്ധിതരാകും. മുല്ൃവിചാരത്തേക്കാള്‍ ആകെയുള്ള മനുഷ്യവിചാരത്തിനാണ്‌ നോവലില്‍ സ്ഥാനം. നാടുവാഴിത്തത്തില്‍നിന്ന്‌ മുതലാ മിത്തവ്ൃയവസ്ഥയിലേക്കുള്ള പരിവരത്തനഷഘട്ടത്തിരു മലയാള കവിതയും വായനക്കാരു 213 മായി ചില ആശങ്കകള്‍ പങ്കുവെക്കുകയുണ്ടായി. കാവ്യയുക്തി സാമൂഹികയുക്തികളു മായി പൊരുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണെന്ന ഒരു വിശ്ചാസം സമൂഹത്തിലൂ ണ്ടായിരുനതിനാര൪ കവിതയിലെ മൂല്യവിചാരങ്ങള്‍ക്ക്‌ ജനസമ്മതി കുറവായിരുന്നു. ജീവിതത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തെ മുനനിര്‍ത്തി വ്യവസ്ഥയോടും അധി കാരത്തോടും നിയമങ്ങളോടുമുള്ള പ്രത്കരണങ്ങളെ അവതരപ്പിക്കാ൯ കഴിഞ്ഞതു കൊണ്ടുതന്നെ കഥയ്ക്ക്‌ വായനക്കാരില്‍ വിശ്വാസൃത വര്‍ദ്ധിച്ചു. കഥ മുന്നോട്ടുവെക്കുന്ന മൂല്യബോധത്തെ വായനക്കാരനു കൂടുതല്‍ ഗാരവത്തല്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ കാരൂരും ലളിതാംബികയും വളരെ ജാരഗതയോടെയാണ്‌ ഈ സാഹിതൃരുപത്തെ സമീപിച്ചത്‌. കഥയെഴുതുന്നതിനെക്കുറിച്ചുള്ള അവരുടെ സത്യവാ ങ്മൂലങ്ങള്‍ നവോത്ഥാന കഥാകൃത്തുകളുടെ പൊതുധാരണകളെയാണ്‌ പങ്കുവെക്കു ന്നത്‌. വിഭാവനം ചെയ്യുന്ന ഒരു സവിശേഷ സന്ദര്‍ഭത്തെ വെളിവാക്കുക, ജീവിതത്തിന്റെ ശക്തമായ നിമിഷത്തെ കാണിക്കുക, കാലത്തിരാനിന്നും ഒരു തുള്ള? കൈക്കുമ്പ്ളിലെ ടുത്തു കാണിക്കുക, പ്രതേക സംഭവത്തിന്റെ ഗുരുത്ധകോനദ്രം വെളിവാക്കുക എന്നിങ്ങനെ കഥാനിര്‍വചനത്തിലെ സങ്കല്‍പങ്ങള്‍ ഇവരുടെ രചനാബോധത്തെ സ്ധാധിനിച്ചിരുന്നു. മലയാളത്തിലെ ആദൃകാല ക്ഥാകൃത്തുക്കളോട ഇവര്‍ക്ക്‌ ആദരവുണ്ട്‌. സൂക്ഷ്മതയുടെ കലാരൂപമാണ്‌ ചെറുകഥ എന്ന അറിവും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തില്‍ താലപര്യം ഉണര്‍ത്തുന്നതിലാകണം ചെറുകഥ ;രദ്ധിക്കേണ്ടത്‌ എന്ന്‌ നവോത്ഥാനകാല ചെറുക്ഥാകൃത്തുകള്‍ കരുതി. യഥാരത്ഥേജ്‌വാതത്തിലെ പരിചിത സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിതന്നെ മുല്യവിമര്‍ശനത്തിലേക്ക്‌ ഇവര്‍ കടന്നുചെന്നു. നവോത്ഥാന കാലഘട്ടത്തിന്റെ മൂല്യൃപിന്തകളെ ഇവര്‍ പൂര്‍വധാരണകളുമായി താരതമ്യം ചെയ്യുന്നു. 212 മുന്‍കരുതലുകള്‍ എടുക്കേണ്ടുന്ന ചില സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന്‌ ഇവര്‍ കരുതുന്നു. നാടുവാഴിത്ത മുല്യര്രമത്തേയോ നവമുതലാളിത്ത മുല്ൃക്രമത്തേയോ ഇവര്‍ പൂ൪ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നില്ല. ഓരോ വൃവസ്ഥയ്ക്കും അതിന്റേതായ അധികാ രമനഃശാസ്യതമുണ്ടെന്നും തദനുസൃതമായ മൂല്യമാണ്‌ അവര്‍ പ്രചരിപ്പിക്കുകയെന്നും അതിരു ക്രേന്ദസ്ഥാനത്തു നില്‍ക്കുന്നത്‌ കേവലമനുഷ്യനല്ല അധികാരം കൈയാളുന്ന മനുഷ്യനാണ്‌ എന്നും ഇവര്‍ സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ (രമിച്ചു. അറിവും അധ്കാരവും തമ്മിലുള്ള ബന്ധം പ്രതൃക്ഷമെന്നതിനേക്കാള്‍ പരോ ക്ഷഷമായാണ്‌ അനുഭവപ്പെടുക എന്ന ആശയം ഇവര്‍ കഥകളിലൂടെ പങ്കുവെച്ചു. വിദൃകൊണ്ട പ്രബുദ്ധരാകുന്നവര്‍ ഏതുതരം പ്രബുദ്ധരതയാണ്‌ നേടിയത്‌ എന്ന കാര്യം പക്ഷപാതരഹിതമായി അസേഷിക്കണമെന്ന്‌ ഇവര്‍ കഥകളിലൂടെ ആവശ്യപ്പെട്ടു. നവോത്ഥാന കാലഘട്ടത്തിലെ മനുഷ്യവീക്ഷണത്തെ നവോത്ഥാനനനത്തര ബോധ ങ്ങളുമായി ചേര്‍ത്തുവെച്ച്‌ പരിശോധിക്കുമ്പോഴാണ്‌ കൃത്യമായി നിഗമനങ്ങളിലെത്താന്‍ കഴിയുക. 396 കേള്‍ക്കു ശേഷമുള്ള മലയാളകഥയിലെ പ്രവണതകളെയും മനുഷ്യസജം ല്പത്തെയും കുറിച്ച്‌ സാമാന്യമായി പരാമര്‍ശിച്ച്‌ നിഗമനങ്ങളിലെത്താനാണ്‌ അടുത്ത അദ്ധ്യായത്തില്‍ ശ്രമിക്കുന്നത്‌. 213 a) Bio. fs 1 ഏംഗല്‍സ്‌, ഫ്രെഡറിക : കുടുംബം, സ്വകാരൃസ്വത്ത്‌, ഭരണകുടം എന്നിവയുടെ ഉദ്ഭവം, പ്രോഗ്രസ്സ്‌ പബ്ലിഷേഴ്‌സ്‌, മോസ്‌കോ: 1980, പേജ്‌ 4 2, ലളിതാംബിക അത്തര്‍ജനം : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌ 1960, പേജ്‌ 35 3, ടാ. : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1960, പേജ്‌ 28-30 4. ടാ : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3960, പേട 40-41 8. കഥാകര്‍ത്രിയുടെ മവുപടി, കഥയെങ്കില്‍ കഥ എന്നിവയാണ്‌ ആ ലേഖനങ്ങള്‍ ആത്മ കഥയ്ക്കൊരാമുഖം എന്ന കൃതിയില്‍ ഇവ ചേര്‍ത്തിട്ടുണ്ട്‌. 6. ലളിതാംബിക അന്തര്‍ജനം : ആത്മകഥയ്ക്കൊരാമുഖം, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3960, പേജ്‌ 56 7. ലളിതാംബിക അന്തര്‍ജനം : തിരഞ്ഞെടുത്ത കഥകള്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1966, Gals? 28 8. ച്(ദരശേഖരന്‍ എം.ആര്‍. : ആത്തേമാരുടെ കഥകള്‍ (ലേ.), അന്തര്‍ജനം ഒരു പഠനം, അന്തര്‍ജനം ഷഷ്ഠൃബ്ദപൂര്‍ത്തി ആഘോഷ കമ്മിറ്റി, ടെ, പേജ്‌ 29 9. മൂഹമ്മദ്‌ എന്‍.പി. : മാനുഷ്യകം, കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേ ഷന്‍൯സ്‌, 1997, പേജ്‌ 25 30. ലളിതാംബിക അന്തര്‍ജനം : സീത മുതല്‍ സത്യവതി! വരെ, കോട്ടയം: സാഹിത്യ പ്രവരത്തക സഹകരണ സംഘം, 1999 33. Neurnann Eric : The Origin and History of Consciousness, London: Princenton Uty Press, 1973, p. 54 2 Neumann Eric > = The Origin and History of Consciousness, London: Princenton Oty Press, 1973, p. 54 13. അംബികാഞ്ജലി, ആദത്തെ കഥകള്‍ (ഒഴു, മൂടുപടത്തില്‍ (1946), കാലത്തിന്റെ ഏടുകള്‍ (1949), കിളിവാതിലിലൂടെ (1950), കൊടുങ്കാറ്റില്‍നിന്ന്‌ (954), ശ്ാമബാലിക (395൮), കണ്ണിരിന്റെ പുഞ്ചിരി (155), ഇരുപത്‌ വര്‍ഷത്തിനുശേഷം (3956), അഗ്നിപു ഷ്പങ്ങള്‍ (1960, സതൃത്തിന്റെ സ്വരം (1963), തിരഞ്ഞെടുത്ത കഥകള്‍ (19686), വിശ്ച രൂപം (97, ധീരേന്ദു മഞ്ജുംദാരുടെ അമ്മ (1/ോ, പവി(തമോതിരം, തകര്‍ന്ന തലമു റ, കഥ എന്നിവയാണ്‌ അന്തര്‍ജനത്തിന്റെ ചെറുകഥാ സമാഹാരങ്ങള്‍. 4 Bachogen J.J. : Myth, religion and mother spirit, London: Routledge and Kegan, 1967, p. 75 214. 35, മാണികൃന്‍, കാട്ടുപുവ്‌ മുതലായ ക്കള്‍ 16. യാരര്താവസാനം, മൂടുപടത്തില്‍, പ്രതികാരദേവത, പ്രതിദ്ധനി എന്നി കഥകള്‍ 7 വിയലിസം, അവിവാഹിത, കുറ്റസമ്മതം എന്ന്‌ കഥകള്‍ 18. റിയലിസം, അവിവാഹിത, കുറ്റസമ്മതം എന്നീ കഥകള്‍ 19. കുറ്റസമ്മതം, ഇത്‌ ആശാസ്ൃമാണ്‌ എന്‌ കഥകള്‍ 20. കുറ്റസമ്മതം, ഇത്‌ ആശാസ്യമാണ്‌ എന്നീ കഥകള്‍ 24, കൊടുങ്കാറ്റില്‍പ്പെട്ട ഒരു ഇല, ഒളിവില്‍നിന്ന ഒളിവിലേക്ക്‌, അച്ചുന്റെ മകന്‍, മനുഷ്യന്‍ മൃഗമായപ്പോള്‍, ഗാന്ധിജിക്കു ശേഷം എന്ന്‌ കഥകള്‍ 22, പ്രഭാകരവാരൃര കെ.എം. : ഭാഷ, സാഹിത്യം, വിമര്‍ശനം, ഡോ. കെ.എം. പ്രഭാകരവാരൃരുടെ തെരഞ്ഞെടുത്ത ലേഖന ങ്ങള്‍, കോട്ടയം: കറന്റ്‌ ബുക്സ്‌, 2007, പേജ്‌ 151 23. തെരഞ്ഞെടുത്ത കഥകള്‍ (കാരൂര്‍ നീലകണ്ഠപിള്ള, 197, (ഒന്നാം ഭാഗം, പേജ്‌ 202 208) എന്ന കൃതിയില്‍ ഓട്ടുകോരികയും എന്ന കഥയും, തെരഞ്ഞെടുത്ത കഥകള്‍ (ലളിതാംബിക അന്തര്‍ജനം) 966, (പേജ്‌ 398-404) എന്ന കൃതിയില്‍ മനുഷ്യപുയതി എന്ന കഥയും ചേര്‍ത്തിട്ടുണ്ട്‌. 24. കാരൂരിന്റെ കഥകള്‍ ഒന്നാം ഭാഗം (കാരൂര്‍ നീലകണ്ഠപിള്ള, 1969, (പേജ്‌ 575-580) എനന കൃതിയില്‍ പൌണ്ടര്‍ പോത്തന്‍ എന്ന കഥയും, ധിരേന്ദു മജുംദാരുടെ അമ്മ (ലളി താംബിക അന്തര്‍ജനം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1978, പേജ്‌ 39-) എന്ന കൃതിയില്‍ ഓടക്കുഴലിന്റെ നാദം എന്ന കഥയും ചേര്‍ത്തിട്ടുണ്ട. 25. തെരഞ്ഞെടുത്ത കഥകള്‍ (കാരൂര്‍ നീലകണ്ഠപിള്ള), 1970, രണ്ടാംഭാഗം, പേജ്‌ 399 404) എന്ന കൃതിയില്‍ ഒടുവ്ലത്തെ മകന്‍ എന്ന കഥയും, തെരഞ്ഞെടുത്ത കഥകള്‍ (ലളിതാംബിക അന്തജേനം), 1960, (പേജ്‌ 80-97) എന കൃതിയില്‍ അവിവാഹിത എന്ന കഥയും ചേര്‍ത്തിട്ടുണ്ട. 26, 'ല്ധ്ല 3... : ‘The Travancore State Manual, Trivandrum: 1940, Vol. TTL, p. 705 27. പത്മരാജന൯ സി.എന൯. : (വിവ പൌനരസ്മത്വവാദം ത്രുവ്താംകുറില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റി്യുട, 2004, പേജ്‌ 26 28. പത്മരാജന൯ സി.എന്‍. : (വിവ പൌനരസ്മത്വവാദം ത്രുവ്താംകുറില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്ലൂട്ട്‌, 2001, പേജ്‌ 27 289. പത്മരാജന്‍ സി.എന്‍. : (വിവ പൌനരസമത്വവാദം ത്രുവതാംകുറഠില്‍, തിരുവനതപുരം: കേരള ഭാഷാ ഇനുസ്റ്ീറ്റ്യൂടട, 2001, പേജ്‌ 29 30. SadasivansS.N. : Administration and Social Development in Kerala, A Study in Administrative Sociology, New Delhi, 1988, p. 34 245 അദ്ധ്യായം ആറ്‌ പഥ, ആധുനുകതം, പ്രതിമാനവികരു ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്‌ അതിന കാലിക പ്രാധാനുമുണ്ടാ കുമ്പോഴും തുടരമ്വേഷണങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിത്ചം നല്‍കുമ്പോഴുമാണ്‌. സങ്കീരണ്ണ മായ സമസ്യകളെ സാധാരണ മനുഷ്യരക്കുപോലും നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയു മെന്ന ആത്മവിശ്വാസം നല്‍കാന്‍ പഠനങ്ങള്‍ക്കു സാധിക്കണം. ഭാഷയിലും സാഹിത്യ ത്തിലും നടക്കുന്ന പഠനങ്ങള്‍ സാംസ്കാരിക പഠനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. നവോത്ഥാനാനന്തര മലയാള ചെറുകഥയുടെ വികാസ പരിണാമങ്ങളും അവയില്‍ പ്രത്യയ കഷപ്പെടുന്ന മനുഷ്യനും അവന്റെ മൂല്ൃസങ്കല്പങ്ങളും പഠനവിധേയമാകുന്നത ഈ സന്ദര്‍ഭത്തിലാണ്‌. കലയും സംസ്കാരവും പരസ്പരാശ്രിതവും പരസ്പരപുരകവുമാണ്‌. ജീവിത ത്തിലുണ്ടാകുന്ന വീക്ഷണ വൃത്യാസങ്ങള്‍, ജിവിതരിത്യെയും അതു മെച്ചപ്പെടുന്ന തിനാവശ്യമായ സാധനസാമ്രഗികളെയും നിരന്തരം പുതുക്കാന്‍ നിര്‍ബന്ധിതമാക്കും. മനുഷ്യനു പ്രയോജനപ്പെടുന്ന ഏതൊരു വസ്തുവും നവീകരിക്കുമ്പോള്‍, നിര്‍മ്മിക്കു ന്നതിലും, കൈകാര്യം ചെയ്യുന്നതിലും സുക്ഷിക്കുന്നതിലുമുള്ള സാകരൃമാണ്‌ പ്രയോ ജനവാദിയായ മനുഷ്യന്‍ പരിഗണിക്കുന്നത്‌. കലയും മനുഷ്യനിര്‍മ്മിത വസതുവാക യാല്‍ കലയുടെ ആധുനികീകരണം സ്വാഭാവികമായും ഈ ലക്ഷ്യത്തിന്‌ മു൯തുക്കം നല്‍കുന്നു. എന്നാല്‍ മറ്റ നിര്‍മ്മിത വസ്തുക്കളിരല്‍നിന്ന്‌ കലാവസ്തു പല കാര്യങ്ങ ളിലും വൃത്യസ്ത പുലര്‍ത്തുന്നു. കലാനീര്‍മ്മിതി ഏറെ സങ്കീര്‍ണ്ണവും നീര്‍വചനാതീത വുമായ ഒരു പ്രക്രിയയാണ്‌. ഒരു ഉല്പന്നമെനന നിലയില്‍ കലയ്ക്കോ സാഹ്ത്ൃത്തിനോ എന്തെങ്കിലും അടിയന്തിരലക്ഷയം പുരത്തീകരിക്കാനില്ല. ലക്ഷ്യം പൂുര്‍ത്തീികതിച്ചാലും 216 അതിന്റെ ഫലം സമൂഹത്തില്‍ വ്യക്തിയില്‍ പ്രതൃക്ഷപ്പെടുന്നത്‌ വിദൂരഭാവിയില്‍ മാത്ര മായിരിക്കും. അതിനാല്‍ കലയിലെയും സാഹിത്യത്തിലെയും ആധുനികത നിരവധി പ്രച്ചകള്‍ക്കും നിരന്തര സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഇന്നും അപൂര്‍ണ്ണമായി നില നില്‍ക്കുന്നു. 6.4. ആധുനികതയും അഭിപ്രായഭേങ്ങേളും മലയാള സാഹിതൃത്തില്‍ ആധുനിക കാലഘട്ടം എന്നു വിവക്ഷിക്കുന്നത്‌ ഏതു കാലയളവിനെ കുറിച്ചാണ്‌ എന്ന കാരൃത്തില്‍ നിരൂപകന്മാര്‍ ഏകാഭിപ്രായക്കാരല്ല. മലയാളിയുടെചിന്തയെയും ജീവിതരീതിയെയും നിര്‍ണ്ണായകമായി സ്വാധീനിച്ച, പാശ്ചാത്യ വിദ്യാഭ്യാസവും ഭരണ സംവിധാനവും പ്രചാരത്തില്‍ വരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്ൃദശകങ്ങശ മുതരു മലയാള സാഹിതൃത്തിലെ ആധുനിക പ്രവണത കള്‍ ആരംഭിക്കുന്നു എന്നു വിശ്ചസിക്കുന്ന നിരൂപകന്മാര്‍ ഉണ്ട.' കവിതയില്‍ കാല്പനി കതയുടെ ഉദയവും ഭാഷാഗദ്ൃത്തിന്റെ വികാസവും നോവരഃ, കഥ തുടങ്ങിയ ആധു സക സാഹിത്ൃരൂപങ്ങള്‍ക്കുണ്ടായ വളരച്ചുയും ന്ധികാരൃതയും, സ്വന്തമായ ഒരു നിരൂ പണശൈലി രൂപംകൊണ്ടതും സാഹ്തൃത്തിലെ ഈ ആധുനികികരണത്തിന്റെ പ്രത്ൃ ക്ഷങ്ങളാണെന്്‌ ഇവര്‍ കരുതുന്നു. എന്നാല്‍ മറ്റ സാഹിത്യലോകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സാഹിതൃത്തില്‍ നിയോക്നാസിക്‌ രചനാരീതിയാണ്‌ ഈ കാലയ വിലും പ്രചാരത്തിലിരുന്നത്‌ എന്നതിനാല്‍ ഇതിനെ ആധുനകകാലമെനു പലരും കണക്കാക്കുന്നില്ല.” കാല്പനികതയുടെ ചരിര്രത്തില്‍പോലും പൂര്‍വകാല്പനികത എന്ന പ്രിഗണന മാ്രമാണ്‌ ഇവര്‍ ഈ കാലത്തിനു കൊടുക്കുന്നത്‌. കാല്പനിക (പ്രവണത കള്‍ ഭാവരൂപങ്ങളില്‍ (്രതൃക്ഷപ്പെട്ടുവെങ്കിലും, കവിമനസ്സ്‌ ക്ലാസിക കാവൃബിംബങ്ങ ളോടും നിയോക്ലാസിക്‌ രചനാനിയമങ്ങളോടും താല്പര്യം കാണിക്കുന്നതായിരുന്നു. 217 ഭാഷാഗദ്ൃത്തെ മാനകീകരിക്കാ൯ ആവശ്യമായ (ശ്രമങ്ങള്‍ നടന്നുവന്നിരുന്നുവെങ്ക്ലും ഗദൃരീതി സാര്‍വ്വതികമായിരുന്നില്ല. സാമൂഹൃശാസ്യതത്തില്‍ ആധുനികത സ്ന്ഞ്ജാ എന്ന പദം പാരമ്പരൃത്തിന്റെ (ഠലബ) നേര്‍വിപരീതമായ അവസ്ഥയെയാണ്‌ സൂപിപ്പി ക്കുന്നത്‌. പരമ്പരാഗത സാഹിത്യ വീക്ഷണങ്ങളില്‍നിന്ന്‌ വേറിട്ടുപോരാന്‍ താല്പര്യം കാണിക്കാതിരുന്നതിനാല്‍ ഈ കാലഘട്ടത്തെ ആധുനികമെന്്‌ കണക്കാക്കുന്നത്‌ Dall തമല്ല. 6.4.1, എല്ലാ ഓചിത്യങ്ങളും ഉയര്‍ന്നുവരുന്ന പശ്ചാത്തലങ്ങളിലൊസന്്‌ സാമൂഹൃയബോ ധമാണ്‌. അതിനാല്‍ ആധുനികത എന്ന വാക്ക്‌ കടന്നുവരുന്ന ചര്രതസാമൂഹിക പശ്ചാ തആഅലം വിശദീകരിക്കേണ്ടതുണ്ട്‌. ആധുനികം എന്ന്‌ അര്‍ത്ഥം വരുന്ന നറാിണെ എന്ന ഇംഗ്ലീഷ പദത്തിന്റെ നിരുക്തി അവ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌. ഈയിടെ QBS (recent/just NOW) എന്ന ആശയം വൃക്തമാക്കാനാണ്‌ ന എന്ന ലാറ്റിന്‍ വാക്ക്‌ നിലവില്‍ വന്നത്‌. എ.ഡി. ട-ാം നൂറ്റാണ്ടില്‍, മദ്ധ്യകാല ക്രൈസ്തവത അതിന്റെ നവീന തയെ സ്വയം വൃക്തമാക്കാനാണ്‌ സററിണ എന്ന വാക്ക്‌ ഉപയോഗിച്ചുതുടങ്ങിയത. പ്രാക്യൃ താരാധനാരിതികളിരുന്ന്നും വൃത്യാസപ്പെടട നവിീനരിത സ്വീകരിക്കുന്നതിനാല്‍ ക്രിസ്തുമതം ആധുനികമാണെന്ന്‌ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മധ്യകാല ക്രൈസ്ത വതയെ നിഷേധിക്കുമ്പോഴും, ക്രൈസ്തവതയെ പുതിയ അര്‍ത്ഥത്തില്‍ വളര്‍ത്തികൊ ണ്ടുവരുമ്പോഴും എല്ലാം, അതത്‌ സന്ദര്‍ഭങ്ങള്‍ അവയെ സ്വയം പരിചയപ്പെടുത്തിയത്‌ നഡ്ണ എന്നാണ്‌. സമൂഹത്തിലെ വികാസപരിണാമങ്ങളെ നിര്‍ദ്ധാരണം ചെയ്യാന്‍ ഈ വാക്ക ആദയമായി ഉപയോഗിക്കുന്നതും പാശ്ചാതൃചര്രതകാരയാരാണ്‌. പാരമ്പരൃത്തെ തകര്‍ത്ത്‌ പുതിയ സാമൂഹികാവസ്ഥ ഉയര്‍ന്നുവരുമ്പോള്‍, അതിനെ പരിചയപ്പെടുത്താ നാണ്‌ ചരിതം ഈ വാക്ക്‌ ഉപയോഗിച്ചുവന്നത്‌. മദ്ധ്യകാല യൂറോപ്പില്‍ നിലനിന്നിരുന്ന നാടുവാഴിത്ത വ്യവസ്ഥയിലെ ആഭ്ൃയന്തരവൈരുദ്ധ്യങ്ങളിരുനിന്നും സ്വയം ഉയരന്നുവന 216 ഒരു മദ്ധ്യവര്‍ഗ്ഗം തങ്ങളുടെ മാത്രം ശക്തികൊണ്ട്‌ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും നേതൃനിരയിലേക്ക്‌ കടന്നുവന്നതാണ്‌ യൂറോപ്പിന്റെ ആധുനികീകരണമായി ചരിര്രം വിലയിരുത്തുന്നത്‌.” ഒരു ബാഹൃഘടകത്തിന്റെയും ചേരുവ ഈ പരിവര്‍ത്തനത്തില്‍ ഇച്ച. എന്നാരു ഭാരതീയവും വിശിഷ്യാ കേരളിയവുമായ പശ്ചാത്തലത്തില്‍, ആധുനി കീകരണം എന്ന കാഴ്ചപ്പാട തന്നെ പാശ്ചാത്യ കൊളോണിയല്‍ ബന്ധങ്ങളില്‍നിന്‌ കടന്നുവരുന്നതാണ്‌. നിര്‍ബന്ധിതമായ സാഹചര്യങ്ങളാല്‍ ബാഹൃഘടനയില്‍ മാറു മ്പോഴും ആന്തരികഘടനയില്‍ മാറാന്‍ കഴിയാത്ത ചാര്‍ച്ചാകൂട്ടങ്ങളാണ്‌ (ഠെ ട്വ ഇട) ഇന്ത്യന്‍ അവസ്ഥയില്‍ നിലനില്‍ക്കുന്നത്‌. ജാതിപരമായ അഭിജാത്രകമം വയല ടമ) മതത്തിന്റെ പ്രതൃയശാസ്ര്രമായി വര്‍ത്തിച്ച ഇന്ത്യന്‍ സാമൂഹൃഘടനയില്‍ പാശ്ചാത്യ കൊളോണിയല്‍ സങ്കംല്പമുണ്ടാക്കിയ “ആധുനികത” എന്ന ആശയത്തിലെ പാരമ്പര്യനിഷേധം നസ്ധികാര്യമായില്ല. ജനനാ ഉടമകളും അടിമകളുമായി! വേരതീരിയുന്ന ഒരു ക്ലാസിക്‌ സമൂഹവും അടിയായ്മയിലധിഷഠിതമായ ഒരു ഫ്യൂഡല്‍ സമൂഹവും, വളര്‍ത്തിയെടുത്ത മാനസികബോധത്തെ മാറ്റുന്നതിനോ അവിടെ നവീനമായ ഒരു ബോധത്തെ സ്ഥാപിക്കുന്നതിനോ ആധുനികതാസങ്കലപം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോജനപ്പെട്ടില്ല.* പാശ്ചാത്യാധിനിവേശമാണ്‌ ഇന്തയന്‍ സമ്പദ്ഘടനയെ ലോകസമ്പ്ഘടനയുമായി ബന്ധിപ്പിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന എന്നു വാക്കുതന്നെ അആപ്രസക്തമാകുന്നവിധം പ്രാദേശികനാടുവാഴിത്തസാമ്പത്തികൃകമമാണ്‌ ഇന്ത്യയില്‍ നിലനിന്നത്‌. ബ്രിട്ടീഷുകാര്‍ നിയമങ്ങള്‍കൊണ്ടും നയോപായങ്ങള്‍കൊണ്ടും ദേശീയതാസങ്കല്പം സൃഷ്ടിച്ച ശേഷമാണ്‌ ഇന്തയ൯ സസ്പഘേടന രൂപംകൊള്ളുന്നത്‌. ഇതിനെ ലോകസമ്പദ്ഘടനയു മായ്‌! ബന്ധിപ്പിച്ചതോടെ, പര്മാതമായി വളര്‍ന്നുവന്ന ഇന്ത്യന്‍ മൂലധനശക്തികള്‍ പ്രതി സന്ധിയിലായി. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ വലിയൊരു ഭാഗം (€്രിട്ട 219 നിലേക്ക്‌ മാറ്റുക എന്ന സ്ഥിതിയാണ്‌ ഇതുകാരണം ഉണ്ടായത്‌. അതിനാല്‍ ഇന്ത്യയിലെ മദ്ധ്ൃവര്‍ഗ്ഗം, ഇത്തരമൊരു സാമ്പത്തികബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല. വ്യവസായസംരഭങ്ങള്‍ തുടങ്ങാനാവശൃയമായ മൂലധന രൂപിക രണം (ല്ല ഡാഠസസിദേബ തദ്ദേശീയമായി നടക്കാത്തതുകൊണ്ടും, നൂതന ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താതുകൊണ്ടും ഒരു വൃവസായ സംസ്കാരവും മുത ലാളിത്തഡ്യവസ്ഥയും ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്‌ വളരെ താമസിച്ചാണ്‌. സാമ്പത്തിക മായ അടിത്തറയും സാമൂഹികമായ ഉപരിഘടനയും പരസ്പരാശ്രിതമാകയാല്‍ ജന്ത്യ യില്‍ “ആധുനികത എന്ന സങ്കല്‍പം വളരെ മന്ദഗതിയിലാണ്‌ സ്വാംശീകരിക്കപ്പെട്ടത്‌. സാമൂഹിക രാഷ്ര്ര്യരംഗത്തെ ഈ സ്ഥിതി ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും നില നില്‍ക്കുന്നതിനാല്‍ “ആധുനികത” എന്ന സംപ്രതൃയത്തിന്‌ ഇന്ത്യന്‍ അവസ്ഥയിലുള്ള അരര്‍ത്ഥസങ്കല്‍പം വൃത്ൃയസ്തമാണ്‌. 6.3.2. പുരോഗതി” എന്നും പരിഷ്കാര മെന്നും ആധുനികതയോടൊപ്പം ഉപയോഗി ക്കുന്ന മറ്റ രണ്ട്‌ വാക്കുകളാണ്‌. അളന്നു തിട്ടപ്പെടുത്താന്‍ കഴിയുന്ന രേഖീയമായ വളര്‍ച്ച യാണ്‌ പുരോഗതി അര്‍ത്ഥമാക്കുന്നത്‌. പപാചീന ഗ്രീസില്‍ മുഖ്യെവിജ്ഞാനധാരകള്‍ളള്‍ി ലൊന്നോയി കണക്കാക്കിയിരുന്നത്‌ ഗണിതമാണ്‌. ജ്യാമിതിയെ അടിസ്ഥാനാക്കിയാണ്‌ അവര്‍ കാര്യകാരണങ്ങളെ വിലയിരുത്തിയത്‌. ഇന്ത്യന്‍ ചിന്ത ആസ്ഥാനത്ത്‌ ഭാഷയ്ക്കാണ്‌ പ്രാധാന്യം നല്‍കിയത്‌. പാശ്ചാത്യ ചിന്താധാരയുടെ പ്രഭവകേന്ദമായ ഗ്രീസിന്റെ പാത യിലൂടെയാണ്‌ പാശ്ചാത്ൃബോധം മുന്നേറുന്നത്‌. കാലസങ്കല്പത്തിലും ഈ വൃത്യാസം കാണാം. കാലം രേഖീയമായി സഞ്ചരിക്കുന്നു എന്നു പാശ്ചാത്യരും കാലഗതിക്ക്‌ ഒരു പച്്ര്രികതയുണ്ടെന്ന ഭാരതീയരും വിശ്ചസിക്കുന്നു. അതുകൊണ്ട്‌ പുരോഗതി - വളര്‍ച്ച എന്നതാണ്‌ പാശ്ചാത്യ നിഗമനമെങ്കില്‍, ഭാരതീയര്‍ വളര്‍ച്ചുയെന്നതുകൊണ്ട്‌ ഉദ്ദേശിക്കു ന്ന൪ ഗുണപരമായ മാറ്റമാണ്‌. കാലം മുന്നോട്ടു പോകുന്നതിലെ കേവല പുരോഗതിയെ 2240 ഭാരതീയ ചിന്ത ലക്ഷ്യം വയ്ക്കുന്നില്ല. പരിഷകാരം എന്ന വാക്ക്‌ ആധുനികതയുടെ പ്രതൃക്ഷപ്പെടല്‍' ഏന്ന അര്‍ത്ഥ ത്തില്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ പ്രതൃക്ഷികരണങ്ങളല്ല, അതിന്‌ ആസ്പദമായി വര്‍ത്തിക്കുന്ന ആന്തരസ്രോതസ്സുകളാണ്‌ പ്രവണതകളെ മനസ്സിലാക്കുന്നതിനായി വിശ കലനം ചെയ്യേണ്ടത്‌. രചനയിലും സംവേദനത്തിലും പരിവരത്തേനം സൃഷ്ടിക്കാന്‍ ഇട യാക്കിയ മാനസികഘടനയാണ്‌ ആധുനികതാപഠനത്തില്‍ പ്രധാനം. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെയുള്ള കേരളീയസമൂഹം മേല്പറഞ്ഞ സാമൂഹികസായത്തികപശ്ചാത്തലത്തില്‍ ന്ലകൊള്ളുന്നതായിരുന്നു. സാഹ്ത്ൃത്തില്‍ പുരോഗതി അനുഭവപ്പെട്ടുവെട്ലും അതിനെ നിയ്യുന്രിച്ചിരുന്ന ചിന്താധാരകള്‍ സാഹി തൃവിമര്‍ശനത്തിലെ ആധുനികതാ സങ്കലപത്തില്‍ പെട്ടവയായിരുന്നില്ല. രൂപഭാവങ്ങള്‍ പരിഷകരിച്ചുവെങ്കിലും അതിനു പ്രേരിപ്പിച്ച ഘടകങ്ങള്‍ ആധുനികമെന്നു വിശേഷി പ്പിക്കാ൯ കഴിയുന്നവയായിരുന്നില്ല. ഇക്കാരണങ്ങളാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുണ്ടായ കലാസാഹിത്യ പരിണാമങ്ങളെ ഈ പ്രബന്ധം ആധുനികമെന്ന്‌ കരുതുന്നില്ല. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലുണ്ടായ മനുഷ്യാനുകൂല പരിവരത്ത നങ്ങള്‍ സാഹിതൃമണ്ഡലങ്ങളിലേക്കും വ്യാപിച്ചു എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ പ്രത്യേകത. 5.2. ആധുനികതാ സജംല്പം: പാശ്ചോതു/യുറോഫ്യന്‍ സാഹിതുത്തില്‍ ചരിര്തപരമായ കാരണങ്ങളാല്‍ സാമൂഹിക പ്രതിഭാസങ്ങളെ വിശകലനം ച്ചെയ്യു സ്പോശ പാശ്ചാത്യയുക്തിയുടെ സ്വാധിനം അനുഭവപ്പെടുന്നു. കോളനികരണത്തിന്െ ഭാഗമായി അവര്‍ സൃഷ്ടിച്ച മാനസികമായ അടിമ മനോഭാവം ഇത്തരം വിശകലന ങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. കലാസാഹിത്യ പഠനങ്ങളിലും ഇത്തരം സന്ദര്‍ഭ 221 ങ്ങള്‍ സാധാരണമാണ്‌. കലാസാഹിത്യ, ചര്‍ച്ചകളിലെ ആധുനികതാ സങ്കല്പവും ഇതി നാല്‍ പാശ്ചാതൃസങ്കലപനങ്ങളുമായി ബന്ധപ്പെടിരിക്കുന്നു. ഇംഗ്ലണ്ടില്‍ വിക്ടോറിയന്‍ കാലഘട്ടം അവസാനിച്ചുതു മുതരതു ആരംഭിച്ച്‌ നവീന പ്രവണതകളെ ആധുന്്കത എന്ന പദംകൊണ്ട്‌ അര്‍ത്ഥമാക്കുന്നവരുണ്ട്‌.൦ പാശ്ചാതു (്രബുദ്ധതയില്‍നിന്ന്‌ ആരം ച്ച്‌ ഒരു ആഗോളപദ്ധതിയുടെ തുടര്‍ച്ചയാണ്‌ ആധുനികത എന്നും ഇവര്‍ വിശ്ചധസിക്കു ന്നു. യുക്തിക്ക്‌ നിരക്കാത്ത വിശ്ചാസ്പപമാണങ്ങള്‍ ഉപേക്ഷിച്ച്‌, പകരം ശാസ്ത്രയുക്തി യിലധിഷ്ഠിതമായ ചിന്ത കടനുവന്നതാണ്‌ പാശ്ചാത്യ (പ്രബുദ്ധതയുടെ ഒരു വശം. അതിന്റെ തുടര്‍ച്ച ഏന്ന നിലയില്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ര്രം കൂടുതല്‍ മുന്നേറി. ക്വാണ്ടം തിയറിയുടെ (സ്ത്ധന ഗജ ആവിര്‍ഭാവം ന്യൂക്ലിയര്‍ ഫിസിക്സിന്റെ ലോകം വികസിതമാക്കി. യുറേനിയം വേരതരിച്ചെടുക്കാന്‍ കഴിഞ്ഞതും ഈ കാലയള വിലാണ്‌. സിശ്മണ്ട്‌ ഫ്രോയിഡിന്റെ മനഃശാസ്ര്രവിമര്‍ശനപദ്ധതിക്ക്‌ അംഗീകാരം കിട്ടി യത്‌ ഈ കാലഘട്ടത്തിലാണ്‌. സര്‍റിയലിസം, എക്സ്പ്രഷനിസം, റഷ്യന്‍ ഫോര്‍മലിസം തുടങ്ങിയ കലാപ്രസ്ഥാനങ്ങള്‍ ഈ കാലഘടുത്തിരു (പ്രചാരം നേടി. ദൃശ്യകല, സംഗീ തം, വാസ്തുവിദ്യ തുടങ്ങിയ മറ്റു കലകളിലും വലിയ മാറ്റങ്ങളാണ്‌ സംഭവിച്ചത്‌. സാഹി തൃത്തില്‍ ടി.എസ്‌. എലിയട്ട, എസപാണ്ട്‌, റെയ്നര്‍ മറിയറില്‍ക്കെ, തുടങ്ങിയ കവി കളും ജെയിംസ്‌ ജോയ്സ്‌, (ഫ്രാന്‍സ്‌ കാഫ്‌കെ, മാര്‍ഷല്‍ (പുസ്ത, വര്‍ജീനിയ വുള്‍ഫ്‌ തുടങ്ങിയ നോവലിസ്റ്റുകളും നടത്തിയ രചനകള്‍ പാശ്ചാത്യാധുന്കതയുടെ വീളംബ രങ്ങളായി മാറ്‌. പാശ്ചാത്യ സാഹിത്യത്തിലെ ആധുനികത ചര്‍ച്ചാവിഷയമായിത്തീരുന്നത്‌ താഴെ പറയുന്ന കാരണങ്ങളാലാണ്‌. * സാമൂഹികപരതയേക്കാള്‍ വുൃക്തിപരതയ്ക്ക്‌ രചനയിരു കിട്ടിയ സ്ഥാനം. 222 * കാണേണ്ടതിനെക്കുറ്ച്ചുള്ള മു൯ന്‍ധാരണകളെ ഇല്ലാതാക്കി. ഏതു പ്രകാരത്തി ലാണ്‌ കാണേണ്ടത്‌ എന്നതിനെക്കുറിച്ചാണ്‌ കലാകാരന്‍ ചിന്തിക്കേണ്ടത്‌ എന്ന്‌ നിർദ്ദേ ശിച്ചു. * വസ്തുനിഷ്ഠതയാണ്‌ കൃതിയുടെ ജീവന്‍ എന്ന പരമ്പരാഗരു ധാരണ നിഷേ ധിച്ചു. * എല്ലായിടത്തും ആഖ്യാതാവിന്യെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന പിടിവാശി ഉപേ ക്ഷിച്ചു. നിശ്ചിതമായ ഒരു വീക്ഷണസ്ഥാനത്തുനിന്‌ കൃത്യമായി പ്രവഹിക്കുന്ന ധാര്‍മിക ന്ലപാടുകളുടെ സ്രോതസ്സായിരിക്കണം സാഹിത്യകൃതി ഏന്ന ധാരണയെ പൂര്‍ണ്ണ മായും തള്ളിക്കളഞ്ഞു. * രചനകള്‍ക്ക്‌ രൂപദാര്‍ഡ്യം വേണമെന്ന കാഴ്ചപ്പാട ഉപേക്ഷിക്കുകയും ശിഥീല രുപങ്ങള്‍ക്കു പ്രാമുഖ്യം ലഭിക്കുകയും ചെയ്തു. പാശ്ചാത്യാധുനിക പ്രവണതകള്‍ 980കേളോടുകൂടി പുതിയ മറ്റ പ്രവണതകള്‍ക്ക്‌ വഴിമാവ. കേരളീയ പരിസരത്തിരു പാശ്ചാത്യ സാഹിത്യത്തിലെ ആധുനിക പ്രവണത കള്‍ സ്വാധീനം ചെലുത്തുന്നത്‌ 960കള്‍ മുതല്‍ക്കാണ്‌. എന്നാല്‍ ആധുനികതയെ സ്വീക രിക്കാന്‍ തയ്യാറായ ഒരു മാനസികാന്തരിക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നത്‌ കേരളീയ നവോ ത്ഥാനമാണ്‌. 6.2.3. സാഹിത്യ (പവണതകളെ ഒരു നിശ്ചിത സമയപരിധിയിരം പരിമ്തപ്പ്ടുത്താ൯ പ്ല കാരണങ്ങളാല്‍ കഴിയുകയില്ല. പരിര്തത്തില്‍ കാലനിര്‍ണ്ണയം ചെയ്യുന്നതിന്‌ സാദ്ധ്യ തകള്‍ ഏറെയുണ്ടെങ്കില്‍, സാഹിതൃത്തില്‍ ഓരോ കാലഘട്ടവും അത്ഭുതപ്പെടുത്തുന്ന ” രം ൨ ഒരു പുതിയ അറിവിനേയും അനുഭവത്തേയും സമ്മാനിക്കുന്നു. അറിവിന്റേയും അനു ഭവത്തിന്റേയും ഒരു സവിശേഷഘട്ടത്തിലാണ്‌ ആ പ്രവണതയെ നാം വേര്‍തിരിച്ച്‌ മന 223 സ്സ്റ്ലാക്കുന്നത്‌. കേരളീയ നവോത്ഥാനം, ആധുനിക പ്രവണതകളെ സ്വ്‌കരിക്കാനു കഴിയുന്ന വിധം മലയാളിയെ ചിട്ടടപ്പുടുത്തിയത്‌ ശ്രദ്ധേയമായ വിധത്തിലാണ്‌. HITS IDA! ചിന്തിക്കാന്‍ കഴിയുന്ന വിധം യുക്തിബോധത്തെ വളര്‍ത്തി. ഉദാ രമാനവികതയെ പ്രചരിപ്പിച്ച മനുഷ്യവിശ്വാസവും സ്രയേഹവും വളര്‍ത്തി. ഭാവനാംശ ത്തിനു പ്രാധാന്യമുള്ള കാല്പനികത സാഹിതൃത്തില്‍: പരിചയപ്പെടുത്തി. പുരോഗതി എന സങ്കല്‍പം സാമുഹിക ജീവിതത്തിലും വൃക്തിജീവിതത്തിലും വളര്‍ത്തി. വികസ നമെന്ന ആശയം തൊടടറിയാവുന്ന വിധം അടുത്തെത്തിച്ചു. ഈ നവോത്ഥാന ചിന്താ ധാരയാല്‍ സ്വാധിനിക്കുപ്പെട്ട ഏഴുത്തുകാരാണ്‌ മലയാള സാഹിത്യത്തിലെ ആധുനിക തയ്ക്ക്‌ തുടക്കം കുറിച്ചത്‌. 6.2.2. കേരളീയ നവോത്ഥാനം, പാശ്ചാത്യ കൊള്ലോണിയല്‍ താല്പര്യങ്ങളുടെ കൂടി സമ്മിശ്രമാണെന്ന്‌ ഈ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ട. കൊളോണിയല്‍ കാലഘ ടുത്തില്‍ ജനിച്ച്‌ ഈ എഴുത്തുകാര്‍ സ്വാത്രന്ത്യാനന്തര ഭാരതത്തിലും രചനകളിലേര്‍പ്പെ ടുവെങ്ക്ലും അവരുടെ രചനാചിന്തയെ മുഖ്യമായും സ്വാധീനിച്ചത്‌, കൊളോണിയര വിദ്യാഭ്യാസവും നവോത്ഥാനചിന്തയുമായിരുന്നു. സ്ധാത്രുത്യൃം നേടിയ ശേഷവും പാശ്ചാ ത്യാഭിമുഖ്യമാണ്‌ ഭാരതത്തിന്റെ മിക്കു രംഗങ്ങളിലും പ്രതൃക്ഷപ്പെട്ടത്‌. പാശ്ചാതൃസാ ഹിത്ൃത്തിലെ പല ചിന്താധാരകളും അതിനുശേഷവും ഭാരതീയചിന്തയില്‍ ഇടം നേടി. പാശ്ചാത്യാധുനികതയുടെ പിതീയഘട്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന “നിഷേധ്പപവണ തകശ്‌' ഉള്‍പ്പെടെ മലയാള സാഹിതൃത്തിലേക്ക്‌ ആധുനിക പ്രവണതകള്‍ കടന്നുവരൂ ന്നത്‌ 196കേളിലാണ്‌. പാശ്ചാത്യ നാടുകളില്‍ ആധുനികത സജീവമായതിന്റെ പശ്ചാ ത്തലം കുടി വിശദികരിക്കേണ്ടതുണ്ട്‌. 224 6.2.3. ഫ്രഞ്ച! ദാര്‍ശനികനും സാഹിത്യ വിമര്‍ശകനുമായ മിഷേല്‍ ഫുക്കോ റദധ്ലല്‍ 1സമ്ധ0 ദി ഓര്‍ഡര്‍ ഓഫ്‌ തിംഗ്സ്‌ ൦ വ വ്‌ മള) എന്ന കൃതിയില്‍ ദാര്‍ശനിക ചരിത്രത്തെ അപ്രഗഥനവിധേയമാക്കിയിട്ടുണ്ട്‌. 16-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ 8-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള നവോത്ഥാന കാലഘട്ടത്തെ അദ്ദേഹം 'ക്ലാസിക്കത്‌ എന്നാണ്‌ വിശേഷിപ്പിച്ചത്‌. 9-൦ നൂറ്റാണ്ടിന്റെ തുടക്കും മുതല്‍ 20-ം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആധുനികയുക്തിയുടെഘട്ടമാണെന്ന്‌ അദേഹം സമരത്ഥിക്കുന്നു. നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തില്‍ സാദൃശ്ൃത്തെ ണം) മു൯നിരത്തി ലോകത്തെയും വസ്തുക്കളെയും (ക്രമപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിച്ചു. വൃതിരേക (വി ബുദ്ധ്യാ തിരിച്ചറിയാനാണ്‌ ക്ലാസിക്‌ കാലഘട്ടം ശ്രമിച്ചത്‌. ആധുനികഘടുത്തില്‍ സൂക്ഷമവും യുക്തിസഹവുമായി വിലയിരുത്തുക എന്ന GedOnawMiad oomarmeismow Corzanic ട്സ്േ വേര്‍തിരിച്ച്‌ പരിശോധിക്കാനാരംഭിച്ചു.” ഭാഷാപഠനത്തിലും വൃവഹാരത്തിലും ഇതിന്റെ സ്വാധീനം കടന്നുവന്നു. ആധുനികതയുടെ കാലഘട്ടത്തില്‍ പ്രശസ്ത ഭാഷാശാസ്രത പണ്ഡിതനായ ഫെര്‍ഡിനാന്റ്‌ ഡി സൊസ്സുര്‍ സ്ഥാ ൦ കദ്ധബ - 3557-1913) മുന്നോട്ടുവച്ചു ആശയങ്ങളാണ്‌ ഘടനാവാദം (സേവ എന്ന പേരില്‍ ഭാഷാവിജഞാനീയത്തിലും സാഹിതൃവിമര്‍ശന സിദ്ധാത്തങ്ങളിലും സ്ഥാനം നേടിയ ത്‌. ഭാഷയെന്നാല്‍ ഒരു ചിഹസ്രമ്പദായം (ഈ ഒരണ) ആണെന്ന അദ്ദേഹത്തിന്റെ ആശ യവും, തുടര്‍ന്നുള്ള നിരീക്ഷണങ്ങളും വ്യാപകമായി അംഗീകാരം നേടി. കോഴ്‌സ്‌ ദ ലിംഗ്വിസ്റ്റിക amos (Course De Linguistic ലായ എന്ന പ്രബന്ധം ടര പ്രസിദ്ധീ കൃതമായതോടെ ഭാഷയെ സംബന്ധിച്ചുള്ള ഏതൊരു സംവാദത്തിലും പുത്യ ഉപ ദര്‍ശനങ്ങള്‍ ഉയര്‍ന്നുവരാനാരംഭിച്ചു. വാക്കിനുമേല്‍്‌, അര്‍ത്ഥം അടിച്ചേല്‍പ്പിക്കപ്പെടുക യാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം സാഹിതൃപഠനത്തില്‍നിന്ന്‌ ഭാഷാഡ്യവഹാ രത്തെ വേര്‍തിരിക്കുന്നതില്‍ കാണിക്കേണ്ടുന്ന നിഷ്കര്‍ഷ ഓര്‍മ്മിപ്പിച്ചു. ഭാഷാശാസ്ത്ര 225 ത്തില്‍, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സി.എസ്‌. പിയേഴ്സത്തെ തുടങ്ങി പണ്ഡിത ന്മാരും പ്രാഗ്‌ ലിംഗിസ്റ്റ്‌ക്‌ സര്‍ക്കിള്‍ (The Prague Linguistic Circle) amor Manjud 000 animMiacmoged (Genewa School of Phenomonology) O)Seslay TUN IMSIBB)o റഷ്യന്‍ ഫോര്‍മലിസ്റ്റുകളെ പോലെയുള്ള സംഘടനകളും മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ നരവംശശാസ്രതജ്ഞന്‍ കൂടിയായ ക്ലാഡ്‌ ലെവി സ്്‌ദ്രോസ്‌ ഘടനാവാദത്തെ സാഹിത്യ പഠനത്തില്‍ സമരത്ഥമായി പ്രയോജനപ്പെടുത്തി. കൃതിയെയും കര്‍ത്താവിനെയും ദര്‍ശ നത്തെയും കുറിച്ച്‌ മുന്‍വിധിയോടെ നടത്തുന്ന നിരീക്ഷണങ്ങളാണ്‌ സാഹിത്ൃവിമര്‍ശ നത്തിന്റെ ഉപലബ്ധി എന്ന കാട്ചപ്പാട തീര്‍ത്തും ഇല്ലാതായി. സാഹിതൃത്ത്ലെയും കലയിലെയും ആധുന്കതഘട്ടം പാശ്ചാത്യനാടുകളിലെ സാമുഹ്ൃമണ്ഡലങ്ങളിരു നിര വധി ചലനങ്ങള്‍ സൃഷ്ടിച്ചു. 6.2.4. പാശ്ചാത്ൃനാടുകളില്‍ രണ്ടാംലോകമഹായുദ്ധം ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മുതലാളിത്ത ശക്തിബന്ധങ്ങളില്‍ മാറ്റം വന്നതോടെ പാശ്ചാത്ൃപിന്ത യൂടെ ക്രേന്രസ്ഥാനം അമേരിക്കുയായി മാറി. അധീശത്വം വഹിച്ചിരുന്ന പാശ്ചാത്യനാടു കള്‍ക്ക്‌ നാമമഠ്യതമായെങ്കിലും ഉണ്ടായിരുന്ന ഭൂതകാല സാംസ്കാരിക മഹത്ധം അമേരി ക്കക്ക്‌ അവകാശപ്പെടാനില്ലായിരുന്നു. വര്‍ത്തമാനകാലം മാര്രമാണ്‌ സത്യമെന്ന്‌ അമേ രിക്കന്‍ ഐക്യനാടുകള്‍ സ്വയം വിശ്ധസിക്കുകയും മറ്റുള്ളവരെ വിശ്ചസിപ്പിക്കാന്‍ ശ്രമി ക്കുകയും ചെയ്തു. ശ്രീസിന്റെ മഹത്വവും പ്രാചീന റോമാസാ്മാജൃത്തിന്റെ പൈത്ൃ കവും അവകാശപ്പെടാനുള്ള ഇറ്റലി, ജര്‍മ്മനി, ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ക്കും അതിനു മുമ്പുതന്നെ ഭുതകാലത്തോട അപ്രിയം തോന്നിയിരുന്നു. യുദ്ധവും അധിനി വേശവും അധികാരകൈമാറ്റവും പല രീതിയില്‍ ആവരത്തിക്കപ്പെട്ട കിഴക്കന്‍ യൂറോ പ്പില്‍, സങംരസംസ്കാരത്തിന്റേതായ അന്തരീക്ഷം നിലവില്‍വന്നു. മഹായുദ്ധങ്ങളുടെ മുറിവുകള്‍ ആത്മാവിലുണ്ടാക്കിയ തീരാവ്രണങ്ങള്‍ ഈ രാജ്യങ്ങളില്‍ പല ചിന്താഗതി 226 കള്‍ക്കും തുടക്കം കുറിച്ചു. പിതാവ്‌, കുടുംബം തുടങ്ങിയ ക്രേന്ദങ്ങളും സ്ഥാപനങ്ങളും ഇല്ലാതായവര്‍ സമൂഹത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ആധുനിക പ്രവണതകള്‍ക്ക്‌ പുത്യ ആശയങ്ങള്‍ നല്‍കി. തന്റെ ജന്മത്തോടെ തന്റെ ദുഃഖങ്ങള്‍ തുടങ്ങുന്നു ഏന്ന റൂസോയുടെ വാക്കുകള്‍ ഇവര്‍ വേദ്പ്രമാണമായി സ്വീകരിച്ചു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്റെ (സഷ്ടാവിനും മരണത്തിനും നേരെ ആദ്യമായി ക്ഷോഭിച്ചവനാണ്‌ ആദ്യത്തെ ആധുനികന്‍ എന്ന വാദം ഇവര്‍ ഉന്നയിച്ചു. മോഡേണിസം” എന്ന വാക്കില്‍നിന്‌ മോഡേണിറ്റി എന്ന ഒരു വാക്ക്‌ ഇക്കൂട്ടര്‍ നിഷ്പാദിപ്പിച്ചു. മോഡേണിസം” എന്ന വാക്ക്‌ നവീനത എന്ന ആശയം മാരതമാണ്‌ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ മോഡേണിറ്റീ എന്ന പദം “മരണം വൃര്‍ത്ഥമാക്കിയ ജീവി തത്തിനുനേരെ മനുഷ്യന്‍ കൈക്കൊണ്ട ജീവിതവീിക്ഷണമാണെന്ന്‌ ഇവര്‍ പ്രചരിപ്പി ച്ചു. നിഷേധികളും ക്ഷേഭിക്കുന്നവരുമാണ്‌ ആധുനികര്‍ എന്ന്‌ ഇവര്‍ നിശ്ചയിച്ചു. “അസ്തിത്ധവാദം' എന്ന ചിന്താപദ്ധതി പ്രചാരം നേടുന്നതും ഈ കാലഘട്ടത്തിലാണ്‌.? ഫ്രാന്‍സ്‌ കാഫ്കെ., അല്‍ബര്‍ കമു, ഷെനെ മുതലായ ചെറുകഥാകൃത്തുക്കളാണ്‌ രച നയില്‍ ഈ ആശയം ശക്തമായി അവതരിപ്പിച്ചത്‌. ഏകാകിയും ദുഃഖിതനും സാമൂഹൃ നിയമങ്ങളുമായി പൊരുത്തപ്പെടാത്തവനും നിഷേധികളുമാണ്‌ ഈ കഥകളില്‍ നിറ ഞ്ഞുനില്‍ക്കുന്നത്‌. 6.25. മനുഷ്യന്റെ പരമാധികാരത്തെയും, പൂര്‍ണ്ണനാണെന്ന വിശ്ചാസത്തെയും തകര്‍ത്തു കളയുന്നതിനാണ്‌ മോഡേണിറ്റി ശ്രമിച്ചത്‌. ഒരാളുടെ സത്ത എന്താണെന് തീരുമാനി ക്കുന്നത്‌ അയാളുടെ അസ്തിത്വമാണ്‌. അസ്തിത്വം നിരണ്ണയിക്കുന്നത്‌ സാഹചരൃങ്ങ ളാണ്‌. സ്വത്രന്തമായോ നിര്‍ബന്ധിതമായോ ആയി തിരഞ്ഞെടുക്കുന്ന കര്‍മ്മ പരമ്പരക ളിലൂടെ ഒരാള്‍ ബാഹ്യലോകവുമായി ബന്ധപ്പെടുമ്പോഴാണ്‌ അസ്തിത്വം പ്രകടമാകു ന്നത്‌. എന്നാല്‍ മനുഷ്യന്‍ സ്വത്രന്തമായി തെരഞ്ഞെടുക്കാനുള്ള സാധ്യത വിരളമാണ്‌. 227 അതിനാല്‍ മനുഷ്യാസ്തിത്വം ഒരു പ്രഫേളികയാണെന്നും ജീവിതം നിര്‍വചിക്കാന്‍ കഴിയാത്ത സമസ്യയാണെന്നും മരിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യജീവിതം ഉല്‍ക്കണ്ഠ മാ്രമാണെന്നും ആധുനികതാവാദകള്‍ പ്രഖ്യാപിച്ചു. ഇവരുടെ കഥകളിലധികവും കഠിനമായ മാനസികപീഡയേല്‍ക്കുന്നവരുടെ പ്രമേയ (ദാലേഖയലനല മാണ്‌ കടന്നു വന്നത്‌. നഗ്നമായ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ അവതരിപ്പിക്കാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നത്‌ എന്‌ ഇവര്‍ കരുതി. കലാസൃഷ്ടിക്കുവേണ്ടി സ്വയം ജലിക്കാ൯ തയ്യാറാ കണമെന്‌ അവര്‍ വിശ്ചസിച്ചു. ജീവിതത്തെക്കുറിച്ച്‌ കേള്‍ക്കുന്ന മിഥ്ൃകളില്‍നിന്നെല്ലാം രക്ഷപ്പെടട, ദുരന്മത്തേയും മരണത്തേയും കുറിച്ച ബോധവാനായ വൃക്തിയെ പിന്‍തുട രാന്‍ അല്‍ബര്‍ട്ട കമു എഴുത്തുകാരോട നിര്‍ദ്ദേശിച്ചു. ൧൧൮ സ്‌ എന്നാണ്‌ ഈ വൃക്തിയെ കമ്മ്യൂ വിശേഷിപ്പിച്ചത്‌.” മനുഷ്യന്റെ ഏകാന്തത, ആത്മപ്രകാശനത്തിന്റെ അസാദ്ധ്യത, അവനവനെ കുറിച്ചുള്ള അവയവേഷണം അനിശ്ചിതത്ധത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന അശാന്തി, മരണമെന്ന അനിവാരതൃത സൃഷ്ടിക്കുന്ന ആധി ഇവയെല്ലാം കഥകളിലൂടെ അവതരിപ്പിക്കാ൯ ഇവള്‍ (ശ്രമിച്ചു. എല്ലാതരം യുക്തിബോധങ്ങളെയും ഇവര്‍ നിരസിച്ചു. ഈ ലോകത്ത്‌ മനുഷ്യന്‍ ഒരു അന്യമാണ്‌ (മേജോേ എന്നും ലോകം ഒരു തടവറയാണ്‌ എന്നും ഇവര്‍ പ്രചരിപ്പിച്ചു." എല്ലാതരം മുലൃസങ്കല്പങ്ങളും നിര സിക്കപ്പെടുന്നതും ഈ കാലഘട്ടത്തിലെ കഥകളിലാണ്‌. കണ്ടെത്തലിന്റെ അസാദ്ധ്ൃത യിലേക്കുള്ള നിരന്തരമായ അമ്പേഷണമാണ്‌ കലാസൃഷ്ടിയില്‍ ഏര്‍പ്പെടല്‍ എന്നും മൂല്യമില്ലാത്ത ഒരു ലോകത്ത്‌ മൂല്യം കണ്ടെത്താനുള്ള ബാദ്ധ്യതയാണ്‌ കലാകാരനില്‍ നിക്ഷിപ്തമായിരിക്കുന്നത്‌ എന്നും ഇവര്‍ കരുതി. “ദാര്‍ശനികദുഃഖം” എന്ന ഒരു സാഭേം തികപദവും ഇതിനോടൊപ്പം പ്രചാരത്തില്‍വന്നു. കാല്പനികതാഘട്ടം മുതല്‍ ദുഃഖി തനായ ഏകാകി” ഏന്ന ഒരു സങ്കല്പം സാഹിതൃലോകത്തുണ്ട്‌. എന്നാല്‍ കാല്പനിക തയിലെ ദുഃഖം വികാരതലത്തിലൂടെ മാത്രം ആവിഷ്കൃതമാകുന്നതാണെന്നും സൃഷ്ടിയെ 226 അസ്തിത്ചത്തിന്റെ ദുരുഹതക്കെതിരെയുള്ള പ്രതിഷേധമാക്കി മാറ്റിയ ആധുനികത നിര ന്തരമായി പീഡിപ്പിക്കുന്ന ഒരു തത്ധചിനത്തയാണെന്നും അതിന്റെ അടിസ്ഥാന സ്വഭാവം തന്നെയാണ്‌ ദാര്‍ശനികദുഃഖം എന്ന വാക്ക്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും ഇവര്‍ വ്യക്തമാക്കി. ഭാഷാശാസ്(്തത്തിലും സാഹിത്ൃയവിമര്‍ശനത്തിലും സ്വാധീനം ചെലുത്തിയ ഘട നാവാദം 'മനുഷ്യസങ്കല്പത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിച്ചു. മറ്റെല്ലാ ജീവജാല ങ്ങളിരാനിന്നും മനുഷ്യനെ വൃത്ര്ക്തനാക്കുന്ന ഭാഷയും ഭാഷണവും മനുഷ്ൃയ൯ കരു തുന്ന്രത ആധികാരികമല്ല ഏന്ന ബോധം വളര്‍ത്തിയത്‌ ഘടനാവാദമാണ്‌. സാഹിത്യ ത്തിരു പ്രത്യക്ഷപ്പെട്ട മോഡേണറ്റിയും അനുബന്ധചിന്തകളും മനുഷ്യനെയും മാന വികതാസകങ്കല്‍പത്തെയും ചോദ്യം ചെയ്തു. 6.3. ആധുന്കതയും മലയാളസാഹിത്യവും പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ ആധുന്കതാബോധവും അതിന്റെ അനുരണന ങ്ങളായി വിശദീകരിച്ചു ചിന്താപദ്ധതികളും മലയാളസാഹിത്ൃയത്തില്‍ പ്രതൃക്ഷപ്പെടുന്നത്‌ കളുടെ അവസാനത്തിലാണ്‌. ഭാഷാസാഹിത്ൃത്തിലെ ആധുനിക്രപവണതകളെ കുറി ച്ചുള്ള വിശദമായ ചര്‍ച്ച്‌ ഈ സന്ദര്‍ഭത്തില്‍ സംഗതമല്ല. ഈ മേഖലയെക്കുറിച്ച്‌ നിര വധി പഠനങ്ങള്‍ പുറത്തുവന്തിട്ടുണ്ട. കഥയിലെ ആധുനിക പ്രവണതകളെ കുറിച്ചുള്ള പഠനത്തിന്‌ സഹായകമായ ചില സൂചനകള്‍ നര്കുന്നതിനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്‍. വി. കൃഷ്ണവാരിയര്‍, അയ്യപ്പപ്പണിക്കര്‍, അക്കിത്തം, കക്കാട്‌ മുതലായവര്‍ നിലവിലി രുന്ന കാല്‍പനിക പ്രവണതകളെ നിഷേധിച്ച്‌ നടത്തിയ രചനകളാണ്‌ കവിതയില്‍ ആധു നികമെന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്‌. കവിതയുടെ മൃദുലഭാവങ്ങള്‍ ഇല്ലാതാക്കാനും വിരു ദ്ധബിംബകലല്‍പനകളെ ഉപയോഗിക്കാനും ഈ കവികള്‍ ശ്രദ്ധിച്ചു. വൈലോപ്പിള്ളി ശ്രീധ 229 രമേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍നായര്‍ മുതലായ കവികള്‍ ഈ പരിണാമത്തിന്‌ തുടക്കം കുറിച്ചിരുന്നു. ഗദൃത്തിന്റേയും പദൃത്തിന്റേയും അതിര്‍രേഖകള്‍ മായാന്‍ തുടങ്ങിയത്‌ ഈ കാലഘട്ടത്തിലാണ്‌. നിരൂപണത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍, എം.എന്‍. വിജ യന്‍, എം. ലീലാവത്‌ തുടങ്ങിയ എഴുത്തുകാര്‍ നവീന രീത്കള്‍ ഉപയോഗിക്കാ൯ തുട ങ്ങിയത്‌ ഈ കാലഷട്ടത്തിലാണ്‌. നിരൂപണത്തിലെ “പഴയെ തെറ്റുകളും പുതിയ ശരി കളും” ഇവര്‍ ആധുനികതയുടെ കാഴ്ചപ്പാടില്‍ വിശദീകരിച്ചു. സിഗ്മണ്ട ഫ്രോയിഡ്‌, സി.ജി. യൂങ എന്നിവര്‍ ആവിഷ്കരിച്ച മനോവിശ്ശേഷണസിദ്ധാന്തം സാഹിതൃവിമര്‍ശ നത്തില്‍ സജീവമായി. സാഹിതൃത്തിന്റെ ഇതരശാഖകളിലും പീരതകല, രംഗകല, സിനിമ എന്നിവയിലും ആധുനിക പ്രവണതകള്‍ പ്രതൃക്ഷപ്പെടുന്നത്‌ ഈ കാലയളവിലാണ്‌. മലയാള ചെറുക ഥയിലെ ആധുനികത ആ സാഹിത്യരൂപത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒറ്റപ്പെട്ട (പവ ണത ആയിരുന്നില്ല. 6.3.3. മാറുന്ന കാലത്തിന്റെ തത്വപിന്തകളും അനുഭവചിത്രങ്ങളും ആദ്യം പ്രതൃക്ഷപ്പെ ടുന്നത്‌ കഥാസാഹിത്ൃത്തിലാണ്‌. കഥയ്ക്ക്‌ SiG വായനക്കാര്‍ ഉള്ളതിനാല്‍ പുതിയ ഭാവുകത്വത്തെ സൃഷ്ടിച്ചെടുക്കാന്‍ കഥാകാരനു വേഗത്തില്‍ കഴിയുന്നു. നവോത്ഥാന കാലഘട്ടത്തില്‍ കഥ എന്ന സാഹിത്ൃജനുസ്സിനുണ്ടായിരുന്ന സ്ധികാരൃതയും ആധു നിക കഥയുടെ വളരച്ചയ്ക്കു സഹായകമായി. കഥയിലെ ആധുനിക പ്രവണതകള്‍ക്ക്‌ തുടക്കും കുറിച്ചവരില്‍ ആദ്യം പരിഗണിക്കപ്പെടുന്നത്‌ എം.ടി. വാസുദേവന്‍നായര്‍ ടി. പത്മനാഭന്‍ എന്നിവരാണ്‌. മലയാള ചെറുകഥയിലെ ആധുന്കതയെ രണ്ടുഷഘട്ടങ്ങളി ലായി തിരിക്കാമെന്നും, കാക്കനാടന്‍ മുതല്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ പാശ്ചാതൃരചനകളിലെ ആധുന്കതയോട അടുത്തുനില്‍ക്കുന്ന (രവണതകള്‍ മലയാ ജകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌ എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്‍.പി. 230 മുഹമ്മദ്‌, കോവിലന്‍, പാറപ്പുറത്ത്‌ നന്തനാര്‍, എൻ. മോഹനന്‍, രാജലക്ഷമി, ഇ. വാസു, ജി.എന്‍. പണിക്കര്‍, സി. രാധാകൃഷണന്‍ തുടങ്ങിയവരെല്ലാം നവോത്ഥാനകാലത്തിന്റെ ഒപ്പം സാഹിത്ൃയരചനയിലേക്കു കടന്നുവന്നവരും ആധുനികതയുടെ ആദൃഷഘടുടത്തെ പ്രതി നിധാനം ചെയ്യുന്നവരുമാണ്‌. എം.ടി. വാസുദേവന്‍നായരും ടി. പത്മനാഭനും മാധവി ക്കുട്ടിയും ഭാവുകത്വപരിണാമത്തിന്‌ ബോധപൂര്‍വ്വം ശ്രമിച്ചവരാണ്‌. ഈ കാലഘട്ടത്തിലെ കഥകളുടെ മുഴുവന സവിശേഷതകളും പരാമരശിക്കുന്നതില്‍ സാംഗതൃമില്ലാത്തതി നാല്‍ മനുഷ്യസങ്കല്‍്പത്തില്‍ വന്ന മാറ്റത്തിനാണ്‌ ഈ വിവരണത്തില്‍ ഈന്നല്‍ നല്‍കുന്നത്‌. 6.4. കഥയും ആധുനികതയും മനുഷ്യനും ആത്മാംശമുള്ള മനുഷ്യനെ മലയാള വായനക്കാരന്‍ ഏറ്റവും അടുത്ത്‌ അനുഭവി ചുത്‌ ചെറുകഥയിലാണ്‌. വായനക്കുശേഷം തന്നെ നിരന്തരം പിന്‍തുടരുകയും വേദനക ളില്‍ സമാശ്ചസിപ്പിക്കുകയും സന്തോഷങ്ങളില്‍ മുന്നറിയിപ്പ നര്കുകയും ജീവിതത്തില്‍ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപഠ്യതങ്ങളെ വായനാനുഭ വമായി സ്വീകരിച്ചവരാണ്‌ മലയാളികള്‍. ഈ വായനാനുഭവം നിരൂപണദൃഷയ്യം ശരി യായിരിക്കുകയില്ലെങ്കിലും, മലയാളവായനക്കാര്‍ക്ക്‌ പ്രിയപ്പെട്ടതായിരുന്നു. ആ മനു ഷ്യ നെ ആധുനികത സമീപിച്ചത്‌ ഏതുപ്രകാരത്തിലാണെന അസ്വേഷണം പ്രസക്ത മാണ്‌. 6.4.1 ഒരു നിശ്ചിത ലക്ഷ്യത്തിലെത്തി ചേരുമെന്ന ധാരണ സമൂഹത്തില്‍ വളര്‍ത്തുന്ന തിന ശമിച്ചു നവോത്ഥാന കഥയിലെ മനുഷ്യന്‍ ക്രമേണ ഇല്ലാതാകാന്‍ തുടങ്ങുന്നത്‌ ഈ ഘട്ടത്തിലാണ്‌. മനുഷ്യനെ സംബന്ധിച്ചുള്ള പത്ചിത യാഥാര്‍ത്ഥുങ്ങള്‍, അവ പരിചിതമാണ്‌ എന്നതുകൊണ്ടുതന്നെ അപ്രസക്തമാണെന്ന്‌ ആധുനിക ചെറുകഥാക്ൃ 234 ത്തുക്കള്‍ കരുതി. യാഥാര്‍ത്ഥൃത്തെ പൂര്‍ണ്ണമായും കാണാന്‍, തങ്ങളുടെ മു൯ന്‍ഗാമിക ളായ ചെറുകഥാകുത്തുക്കള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ഇവര്‍ കരുതി. കഥാധഖ്യൊനം, സത്യം ര്രഹിക്കാനുള്ള ഒരു തീര്രപ്രയത്നമായി ഇവര്‍ കണക്കാക്കി. പലനാത്മകമായ സമൂഹ ത്തിലെ കര്‍മ്മനിരതനായിരുന്ന മനുഷ്യനില്‍നിന്ന്‌ നിഷ്ക്രിയനും ഒറ്റപ്പെട്ടവനുമായ മനു ചൃനിലേക്കാണ്‌ ഇവരുടെ ശ്രദ്ധ തിരിഞ്ഞത്‌. തത്ധശാസ്രതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മനുഷ്യനെ സഹായിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ടിരിക്കുന്നു എന്‌ ഇവര്‍ വിശ്ചസിച്ചു. സ്ഥിരോത്സാഹിയായ മനുഷ്യനു പ്രതൃക്ഷപ്പെട്ടിരുന്ന നവോത്ഥാനകഥയുടെ വായനാ നുഭവം പ്രതീക്ഷയുടേതായിരുന്നു. ഓര്‍മ്മിയ്ക്കുനനവനും ഒറ്റപ്പെട്ടവനും കഥാപാ്രങ്ങ ളായി കടന്നുവന്ന ആധുനികക്ഷഥയിലെ ആദൃഘട്ടം ആശിയ്ക്കാന്‍ ഒന്നുമില്ലെന്ന്‌ വായ നക്കാരോട ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. സാമൂഹികജീവിതത്തില്‍ അലിഞ്ഞു ചേരുന്ന വ്ൃക്തിയെ അവതരിപ്പിച്ച നവോത്ഥാനകാലകഥകളില്‍നിന്നും വൃത്ൃസ്തമായി, ആള്‍ക്കൂട്ടത്തില്‍ തനിയെ” കഴിയുന്ന വൃക്തിയെയാണ്‌ ആധുനികതയുടെ ആദൃഘട്ട ത്തിലെ കഥകള്‍ ചിത്രികരിച്ചത്‌. സ്നേഹിക്കാന്‍ കഴിയുന്ന ഒരു ലോകത്തേയും മയന്ു ഷ്ൃരേയും ചിര്തീകരിച്ചു നവോത്ഥാന കഥാകാരന്‍ അതില്‍ പരസ്പരവിശ്ചാസത്തിനുള്ള സ്ഥാനം ആവര്‍ത്തിച്ച്‌ ഉറപ്പിച്ചുകൊണ്ടിരുന്നു. കളങ്കമുള്ള സ്നേഹത്തെ അവര്‍ കണ്ടി രുന്നുവെങ്കിലും അത്‌ ഏല്‍പ്പിക്കുന്ന മുറിവുകള്‍ കാലാന്തരത്തില്‍ മാഞ്ഞുപോകുമെന്ന്‌ അവര്‍ കരുതി. സ്നേഹം നഷ്ടപ്പെട്ട സമൂഹത്തില്‍നിന്‌ ആത്മാവിലേറ്റ മുറിവുമായി ജീവിക്കുന്നവരാണ്‌ ആധുനിക കഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. ഓരോ അനുഭവവും “ഹൃദ യത്തിലെ പഴയ മുറിവ വീണ്ടും പൊട്ടിചോരയൊലിക്കുന്ന്‌ അവസ്ഥയിലെത്തിക്കുന്നു എന്ന്‌ ഇവര്‍ കരുതി. പല കാരണങ്ങളാല്‍ നഗരങ്ങളിലേക്ക്‌ പറിച്ചുനടപ്പെട്ട മനുഷ്യ രാണ്‌ ആധുനികകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. പരസ്പരം അറിയുന്ന, അറിവും അനു ഭവവും പങ്കുവെക്കുന്ന (ഗാമീണാന്തരീക്ഷമാണ്‌ നവോത്ഥാനകാലകഥയുടെ പശ്ചാ 232 ത്അലം. തികച്ചും വ്ൃതൃസതമായ നഗരം ഉണ്ടാക്കുന്ന മാനസികാനസ്ധസ്ഥയമാണ്‌ ആധു നിക ചെറുകഥയിലെ മനുഷ്ൃസങ്കല്‍ല്പത്തെ സ്വാധീനിച്ചു. 6.4.2, സഹജിീവിയോട എല്ലാം പറഞ്ഞ്‌, മനസ്സിന്റെ ഭാരമൊഴിവാക്കുന്ന ഗ്രാമീണ നിഷ്ക ളജംതയില്‍നിന്ന്‌, തന്നോടുതന്നെ പറഞ്ഞ; ന്ധാസ്ഥയം നഷ്ടപ്പെട്ട, മനസ്സുതന്നെ ഒരു ഭാരമായി'ത്തീരുന്ന അവസ്ഥയിലേക്ക്‌ നഗരജീവിതം മനുഷ്യനെ എത്തിച്ചു. മണ്ണ്‌, കൃഷി, വളര്‍ത്തുമൃഗങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ ഇവയെ എല്ലാം അനൃഥാബോധത്തോടെ നോക്കുന്ന നാഗരിക്രഗാമീണനാണ്‌ ആദ്യകാല ആധുനികക്ഥയിലെ “വയക്തി. മനു ഷ്ൃയനിലെ മനുഷ്യനെ അന്വേഷിക്കാനു (ശ്രമിച്ചു ഈ എഴുത്തുകാര, കൊളോണിയല്‍ പാരമ്പര്യം സൃഷ്ടിച്ച ഒരു മാനസികാവസ്ഥയും നാടുവാഴിത്തവും നവമുതലാളിത്തവും ചേര്‍ന്നു സൃഷ്ടിച്ചു ഒരു സാമൂഹികാവസ്ഥയും നവസ്വത്രന്തദേശരാഷ്ര്രത്തിലെ പൌര ബോധം സുഷ്ടിച്ചു മുലൃവ്ൃവസ്ഥയും ചേര്‍ന്ന്‌ സങ്കീര്‍ണ്ണമാക്കിയ മനുഷ്യാവ സ്ഥയെയാണ്‌ അവതരിപ്പിച്ചത്‌. മനുഷ്യന്റെ (്രശ്നങ്ങള്‍ ഭാതികമല്ലെന്നും അതിനാല്‍ അവ പരിഹരിക്കുവാ൯ കഴിയില്ലെന്നും ഇതില്‍ ഒരു വിഭാഗം എഴുത്തുകാര്‍ കരുതി. അതുകൊണ്ടുതന്നെ അനുഭവാവിഷകാരത്തിന്റെ മേല്‍ ദാര്‍ശനികവും പ്രതൃയശാസ്രത പരവുമായ നിയ്യന്തണം ഈ ആധുനിക ചെറുകഥാകൃത്ത്‌ ഇഷ്ടപ്പെട്ട്‌ല്ല. ദര്‍ശനങ്ങ ളാലും തത്ധശാസ്ത്രങ്ങളാലും തീബ്രമായ്‌! സ്വാധീനിക്കുപ്പെടുവരായിരുന്നു ഈ ഗണ ത്തില്‍പ്പെട്ട മറ്റൊരു വിഭാഗം. മാനവപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ നിലവി ലുള്ള ദര്‍ശനങ്ങള്‍ക്ക്‌ കഴിവില്ലെന്നും മറ്റൊരു പോംവഴി ആവശ്യമായി വന്നിരിക്കുന്നു വെന്നും ഇവര്‍ കരുതി. 6.4.3. കഥാസാഹിതൃത്തിന്‌ വായനക്കാര്‍ വര്‍ദ്ധിച്ച ഒരു കാലഘട്ടമായി അറുപതുകള്‍ മുതതക്കുള്ളു കാലം മാറിയിരുന്നു. സാര്‍വ്ധതികമാകാനാരംഭിച്ച ആധുനിക വിദയഭ്യോസം വായനാശിലമുള്ള ചെറുപ്പക്കാരെ വളര്‍ത്തി. സിവില്‍ സര്‍വ്വീസ്‌ ശക്തിപ്പെട്ടതോടെ സാമൂ 233 ഹൃബന്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. സൈന്യം, മറ്റ്‌ അഖിലേന്ത്യാ സര്‍വ്വീസുകള്‍ എന്നിവയിലേക്ക്‌ പ്രദേശഭേദമില്ലാതെ ആളുകള്‍ക്ക്‌ പ്രവേശനം ലഭിച്ചു. ഇത്‌ ദേശരാ ഷ്ര്രത്തേയും വിദേശരാഷ്ര്രങ്ങളേയും അടുത്തറിയാന്‍ അവസരമുണ്ടാക്കി. മൂലധനം ക്രേ്ദീകരിച്ച പ്രദേശങ്ങളില്‍ നഗരം രൂപപ്പെടുകയും, ചെറുകഥ അതിന്റെ വികാസത്തിന്‌ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയിലെത്തുകയും ചെയ്തു. കുടിയേറ്റങ്ങളുടെ സ്വഭാവം മാറുകയും പല കാരണങ്ങളാരു പ്രവാസിയായി തീരേണ്ടിവരുന്ന മനുഷ്യന്‍ പ്രകടമായ ഒറ്റപ്പെടലുകളുടെ തീക്ഷണത അനുഭവിക്കുന്നവനായി തീരുകയും ചെയ്തു. അന്യനാടുകളിലെ കഥകളും രചനാസങ്കേതങ്ങളും പരിചയപ്പെട്ട വായനക്കാരനോട ശ്രദ്ധാപൂര്‍വം പെരുമാറാന്‍ കഥാകൃത്ത്‌ നിര്‍ബന്ധിതനായി എന്നത്‌ രചനാപക്ഷത്തെ സവിശേഷതയായിരുന്നു. ആധുനികതാഘട്ടത്തിലെ മറ്റ സാഹിതൃരുപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകഥക്കുതന്നെയായിരുന്നു അനുശീലനം സിദ്ധിച്ചു വായനക്കാര്‍ കൂടുതല്‍. നവോ ത്ഥാനകാലവും ആ കാലഘട്ടത്തിലെ ചെറുകഥയും സൃഷ്ടിച്ച മനുഷ്യസങ്കല്പത്തേയും മാനവികതാബോധത്തേയും സംശയാസ്പദമായാണ്‌ ആധുനികകഥ ഡിക്ഷിച്ചത്‌. 6.4.4. ഏതൊരു എഴുത്തുകാരനെയും, ആധുനികമെന്നു ചരിത്രം വിശേഷിപ്പിക്കുമ്പോഴും അയാശ സ്വയം വിശസിക്കുമ്പോഴും ഭൂതകാലത്തിന്റെ ന്ീരവധി ഘടകങ്ങള്‍ ആ എഴു ത്തുകാരനെ സ്വാധീനിച്ചിരിക്കും. ആധുനികതയുടെ കാലഘട്ടത്തെ പ്രതുനിധാനം ചെയ്യുന മിക്ക എഴുത്തുകാരും നവോത്ഥാന കഥാകാരന്‍മാരില്‍നിന്‌ ബാലപാഠങ്ങള്‍ പഠിച്ചുവരായിരുന്നു. പാശ്ചാതൃരചനകള്‍ വായിച്ച്‌ അറിയുകയും നാഗരികജീവിതത്തി ലൂടെ അനുഭവിക്കുകയും ചെയ്ത ആധുനിക ജീവിതം അവതരിപ്പിക്കുന്നിടത്തുപോലും തൊട്ടുമുസുള്ള കഥാകാരന്‍മാരുടെ വീക്ഷണം ഇവരെ സ്വാധീനിച്ചു. സംദേനശിലത്തെ മാറ്റുന്നതിലാണ്‌ കലാകാരന്റെ വിജയമെങ്കിലും ഭാവുകന്റെ നിലപാടുകള്‍ സുശക്തമാ 234 യിതിക്കുമെന്ന്‌ കലാകാരന്‍മാര്‍ കരുതുന്നു. യുക്തിസഹമല്ലാത്ത തീര്‍പ്പുകളെ ഉള്‍ക്കൊ ളളാന്‍ വായനക്കാരന്‍ നിയുക്തനല്ല. നവോത്ഥാനകാല ചെറുക്ഥാകൃത്തുക്കള്‍ പാശ്ചാത്യ മനുഷ്യസങ്കല്പത്തെ അതേ പ്രകാരത്തില്‍ സ്വീകരിച്ചിരുന്നില്ല. മാനവികതാ സങ്കല്പത്തിലും സവിശേഷമായ വൃതി രിക്തതകള്‍ പുലര്‍ത്തിയിരുന്നു. മനുഷ്യന്‍ സമുഹത്തിലലിഞ്ഞുചേരുയോോഴാണ്‌ മനു SAAMI തീരുന്നത്‌ എന്നും അതിലൂടെയാണ്‌ മൂല്യബോധം പ്രസരിതമാകുന്നത്‌ എന്നും മലയാളിയെ പഠിപ്പിക്കുന്നത്‌ നവോത്ഥാനകാല കഥാകാരനാണ്‌. 6.4.5. നവോത്ഥാനകാലകഥയില്‍നിന്ന്‌ നാം ചെന്നെത്തിയ നിഗമനങ്ങള്‍ ആദ്യകാല ആധുനികകഥയുമായി താരതമ്യം ചെയ്യുന്നത്‌, കൂടുതല്‍ വൃക്തത വരാന്‍ സഹായകമാ ണ്‌. ഭൂബന്ധങ്ങളില്‍ വന്ന മാറ്റം, തൊടില്‍ സംസ്കാരത്തില്‍ വന്ന വൃതിയാനങ്ങള്‍ നഗരവല്‍കരണം സൃഷ്ടിച്ചു ആഘാതങ്ങള്‍ എന്നിവ ആധുനികകഥയില്‍ പ്രതൃക്ഷപ്പെ ടുന്നത്‌ ശ്രദ്ധേയമാണ്‌. നഗരത്തിലേക്ക്‌ പറിച്ചുനട്ട ജീവിതത്തിന്റെ തായ്വേര്‍ (രാമ ത്തില്‍തന്നെ നില്‍ക്കുന്നതിന്റെ ആകുലത എംടി തുറന്നുപറഞ്ഞിട്ടുണ്ട. തന്റെ തെര ഞ്ഞെടുത്ത കഥകള്‍ 1968ല്‍ പ്രസിദ്ധികരിച്ചപ്പോള്‍ അദ്ദേഹം എഴുതിയ “നന്ദി” എന്ന ചെറുകുറിപ്പിന്റെ അവസാനഭാഗത്ത്‌ ഇതുകാണാം.” കൂടല്ലൂര്‍ എന്ന തന്റെ ചെറിയ ഗ്രാമ ത്തിനോടുള്ള ആത്മബന്ധം അദ്ദേഹത്തിന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. കൃഷിഭൂമിയില്‍നിന്നും അകന്ന്‌ പ്രതിഫലംപറ്റുന്ന മറ്റ തൊഴിലു കളിലേക്ക്‌ വഴിപിരിഞ്ഞവന്റെ ആത്മനൊമ്പരങ്ങള്‍ ആ കഥകളില്‍ കാണാം. വിത്തു കള്‍, അയരക്കാര്‍, ഭീരു, ബന്ധനം എന്ന്‌ കഥകളില്‍ 'ശ്രാമരശീകളിരതു' നിന്നകലുന്ന തിന്റെ ഹൃദയവേദനയാണ്‌ എംടി ചിത്രീകരിച്ചത്‌. 6.4.86. ടി പത്മനാഭന്റെ “കത്തുന്ന ഒരു രഥച്രരം” എന്ന കഥ ആധുനികകഥയുടെ ഒരു 235 മാതൃകയായി! ഇവിടെ സൂചിപ്പിക്കുന്നു.“ ഫാക്ടറിയില്‍ ഉയര്‍ന്ന ജോലി സ്വീകരിച്ച്‌ നഗരത്തിലെ ടാണ്‍്ഷിപ്പില്‍ താമസമാക്കിയ ഗ്രാമീണന്‍ കഥാനായകനായി വരുന്ന ഈ രചനയില്‍ മനുഷ്യനുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും അതിന്റെ സമ്ര്രതയില്‍ കഥാകാര൯ ചിര്തികതിക്കുന്നു. പൈതലേ വേറിട്ടുപോയ പശുവിനുള്ളാധ്‌ എന്ന നില യിലാണ്‌ കഥ അവതരിപ്പിക്കുപ്പെടുന്നത്‌. “ഇരുട്ടിന്റെ വാതില്‍ തുറനെത്തുന്ന വെളിച്ചം പോലെ” യാണ്‌ അമ്മയും ്രാമവും വീടും കഥാനായകന്റെ മനസ്സിലേക്ക്‌ കടന്നുവരു ന്നതു. വീട നഷ്ടപ്പെടുന്നവന്റെ വ്യഥ പത്മനാഭന്റെ കഥകളില്‍ നിറഞ്ഞുനിലല്‍ക്കുന്നു. “വിടു നഷ്ടപ്പെട്ട ഒരു കുട്ട്‌” എന്ന കഥാസമാഹാരവും കാലഭൈരവന്‍ എന്ന കഥാസ മാഹാരത്തിലെ വീടുനഷടപ്പെടുന്നവര്‍ എന്ന കഥയും ശ്രദ്ധിച്ചുവായിച്ചാല്‍ ആധുനിക മലയാളകഥയുടെ ആദൃഘട്ടത്തിലെ ഗൃഹാതുരതാചിര്രണത്തിന്റെ ഡ്യാപതി നമുക്ക്‌ മനസ്സിലാക്കാം. വീടിനെക്കുറിച്ചും വീട അനുഭവിപ്പിക്കുന്ന സൌഖ്യങ്ങളെ കുറിച്ചും പത്മനാഭന്റെ കഥകളെ മുന്‍നിര്‍ത്തി തോമസ്മാത്ലു നടത്തുന്ന നിരീക്ഷണം ശ്രദ്ധേയ മാണ്‌. കലാനുഭവത്തെ വിവരിക്കാന്‍ എമ്പതി Empathy) afjoane) aise Paicwow കകാറുണ്ടല്ലോ. അത്‌ സഹതാപം (ഭുന്ബാമിസാ അല്ല. അവയുടെ വൃതയാസം വളരെ പ്രധാ നമാണ്‌. സഹതാപത്തില്‍ തന്മയീഭവിക്കലില്ല. മറ്റൊരാളുടെ അനുഭവം തന്റേതായിതീര ലില്ല. അകുന്നുനിന്നുകൊണ്ട്‌, മറ്റൊരാളായി നിന്നുകൊണ്ടെ അനുഭവത്തോട പ്രതികരി ക്ഴുകയാണ്‌ അവിടെ. അനുദവിക്കുന്നവനും അനുതപിക്കുന്നവനും വേറേ വേറെ നില്‍ക്കു ന്നു. എമ്പതി ഈ വൃത്യാസം മായ്ച്ചുകളയുന്നു. കഥയുടെ മാസ്മരികശക്തി മനസ്സിലാക്കി മനുഷ്യനെ ആ അര്‍ത്ഥത്തില്‍ നില 236 നിര്‍ത്താന്‍ തന്നെയാണ്‌ ആധുനികകഥയുടെ ആദൃഘട്ടം ശ്രമിച്ചത്‌. 6.4.7, മാധവിക്കുട്ടിയുടെ കഥകളിലും അനുതാപാര്‍ദ്രമായ ഒരു രചനാമനസ്ത്‌ നമുക്ക്‌ അനുഭവപ്പെടുന്നു. നെയ്പായസം, കോലാട്‌ തുടങ്ങിയ കഥകള്‍ക്ക്‌ നിരവധി വൃത്യസ്ത വായനകളെ നര്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്‌. ഏകാകികളുടെ ലോകത്തെ കാല്പനിക ശൈലിയിലവതരിപ്പിച്ച്‌ ആധുനിക മലയാള ചെറുകഥയുടെ ആദൃഘട്ടം മനുഷ്യമഹത്വം നിന്ദിക്കപ്പെടുന്നതിലാണ്‌ വ്യാകുലപ്പെടുന്നത്‌. “ജയിച്ചുകയറുന്ന മിടു ക്കന്‍മാര്‍ക്കുള്ളതാണ്‌ ലോക്‌ എന്ന ധാരണയോട ഇജവര്‍ നിരന്തരം കലഹിച്ചു. ശൈശ വത്തിന്റെ നിഷകളങ്കതയില്‍നിന്ന്‌ ബാലൃകൌഈമാരങ്ങളിലൂടെ യവനത്തിലെത്തുമ്പോ CHAS) കളങ്കങ്ങളുടെ പര്യായമായ മനുഷ്യനായി മാറുന്നു എന്നാണ്‌ ഇവര്‍ കരുതിയത്‌. 64.8. ആധുനികതയുടെ ആദൃഘട്ടം നവോത്ഥാന കഥാകാര൯മാരുടെ മനുഷ്യസങ്ക ല്പത്തിന്റെ തുടര്‍ച്ചയാണ്‌. നവോത്ഥാന ചെറുക്ഥാകൃത്തുക്കള്‍ പങ്കുവെക്കാന്‍ ശ്രമിച്ചു ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ല എന്‌ ഇവര്‍ കരുതി. പില മൂല്യങ്ങള്‍ കാലഹരണ പ്പെട്ട നാണയങ്ങശള്‍പോലെ നിലനില്‍ക്കുന്നു എന്ന്‌ ഇവര്‍ വിശ്ചസിച്ചു. ക്രയവിക്രയ ത്തില്‍ സ്വീകരിക്കപ്പെടാതെ പോകുകയും നിയമാനുസൃതം (്രചാരത്തിലിതിക്കുകയും ചെയ്യുന്ന നാണയങ്ങളിലൊന്നായി മാനവികത മാറുന്നു എന്ന്‌ ഇവര്‍ ഭയപ്പെട്ടു. ഇത്തരം ഒരവസ്ഥയില്‍ കലാകാരന്റെ പങ്ക്നേയും ഇവര്‍ തിരിച്ചറിഞ്ഞു. (,്രായോഗികബുദ്ധിയും പ്രയോജനവാദവും ചേര്‍ന്ന്‌ ഭൂമി നശിച്ചുകൊണ്ടിരിക്കുന്നതിനെ വിചാരണ ചെയ്ത്‌ അതില്‍ തങ്ങള്‍ക്കുള്ള ഓഹരി ഇവര്‍ വേര്‍തിരിച്ചുവെച്ചു. മനുഷ്യരോട മുഖംതിരിഞ്ഞു നില്‍ക്കാനോ മാനവികതയുടെ ഈര്‍ജ്ജത്തെ നിരസിക്കാനോ ഇവര തയ്യാറായില്ല. ആധുനിക മലയാള ചെറുകഥാകൃത്ത്‌ മനുഷ്ൃയനിലെ' മനുഷ്യനെ അയ്വേഷിച്ച തിലുണ്ടായ അനുഭവം താഴെ പറയുന്ന പ്രകാരം ക്രമീകരിക്കാം. 237 ok a 4 ക a പൂരണ്ണത എന്ന സങ്കല്പം അപ്രാപ്യമാണെന്നു വിശ്ചസിച്ച ആധുനികത പൂര്‍ണ്ണ മനുഷൃനെ അമ്പേഷിച്ചതേയില്ല. * മനുഷ്യനെ നിര്‍വചിക്കുന്നത്‌ പരിസരങ്ങള്‍ ആകയാല്‍ സ്വയം കണ്ടെത്താന്‍ അവനു കഴിയാതെ പോകുന്നുവെന്ന്‌ അവര്‍ വിശ്ചസിച്ചു. * അവകാശങ്ങളും ചുമതലകളുമാണ്‌ പൂര്‍ണ്ണ പൌരനെ സൃഷ്ടിക്കുന്നത്‌ എന്ന അധികാരഘടനയുടെ (പ്രചരണത്തെ അവര്‍ ചോദ്യം ചെയ്തു. * മനുഷ്യന്റെ ആവശ്യവും അവകാശമെന്ന ന്ലയില്‍ അവനു ലഭിക്കുന്ന കാരയ ങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന്‌ അവര്‍ക്ക്‌ തോന്നി. സംതൃപ്തി അനുഭവിക്കാ൯ കഴി യാത്ത അവസ്ഥ, പുമതലകളെ ദൈന്യതയോടെ വീക്ഷിക്കാ൯ പ്രേരിപ്പിക്കുന്നു. ചുമത ലകള്‍ നിര്‍ബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടവയായതിനാല്‍ അത്‌ ആത്മവേദന വര്‍ദ്ധി പ്പിക്കുന്നു. * മനുഷ്യനിലെ മനുഷ്യനില്‍ വിരുദ്ധദമ്പങ്ങള്‍ തമ്മല്‍ നടക്കുന്ന സംഘര്‍ഷ ത്തിന്റെ രംഗവേദിയാണ്‌ അവന്റെ മനസ്സ്‌ എന്ന ജവര്‍ കരുതി. വ്ൃക്തി സ്വന്തം സ്വത്്ച ത്തോട നടത്തുന്ന സംഘര്‍ഷമാണ്‌ സൂക്ഷ്മാംശത്തില്‍ കഥയില്‍ നടക്കുന്നത്‌. ഗാര്‍ഹികാന്തരീക്ഷത്തിലെ വെരുദ്ധ്യമാണ്‌ മറ്റൊരു സംഘര്‍ഷതലം.. അച്ഛന്‍,/മകന്‍, ഭാര്യ/ഭർത്താവ്‌, ഗാര്‍ഹികചുമതലകള്‍ നിര്‍വ്ൃഹിക്കുന്നവന്‍ /ഉത്തരവാദിത്തമില്ലാത്തവന്‍ തുടങ്ങി ഈ വിരുദ്ധതകള്‍ നീണ്ടുപോകുന്നു. ഈ ശൈഥീിലൃങ്ങള്‍ മനസ്സിനകത്ത്‌: ഒതുങ്ങിനില്‍ക്കുന്നതിലെ ദുരന്തമാണ്‌ കഥ കള്‍ പ്രകടിപ്പിച്ചത്‌. “മുകശീതസങ്കംരം' എന്‌ കവി പറയുന അവസ്ഥ കഥയില്‍ കൂടു തല്‍ അര്‍ത്ഥവരര്‍ത്തായി അവതരിപ്പിക്കാ൯ ഏഴുത്തുകാര്‍ ശ്രദ്ധിച്ചു. 238 വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിനും ഭിന്നതലങ്ങള്‍ ഉണ്ടായി. വിശ്വാസി; അവിശ്വാസി, ഗ്രാമീണന്‍ /നാഗരികന്‍, കര്‍ഷകന്‍ തൊഴിലാളി! എന്നിങ്ങനെ മനുഷ്യനിലെ മനുഷ്യന്‍ വിഭജിതനാണ്‌ എന്ന്‌ ആധുനിക കഥ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം സുക്ഷ്മവൈരുദ്ധയങ്ങള്‍ ക്രമാനുഗതമായി വികസിച്ച, പരവും രാഷ്ട്രവും തമ്മിലും വ്യക്തിയും അധികാരവും തമ്മിലുമുള്ള സംഘര്‍ഷത്തിലെത്തുന്നു എന്നതാണ്‌ ആധുനിക മലയാള ചെറുകഥയുടെ ആദ്യകാലഘട്ടം വിശ്വസിക്കുന്നത്‌. ഈ അവസ്ഥ കള്‍ ചിര്ത്കരിക്കുമ്പോഴും വൃക്തു സമുഹത്തേക്കാള്‍ ഉയര്‍ന്നുനരക്കുന്നു. 6.5. എന്നാല്‍ ആധുനികതയുടെ ദിതീയഘട്ടം സ്വയമേവ സങ്കീരണ്ണമായിരുന്നു. ഒ.വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.എസ്‌. മാധവന്‍, സക്കറിയ തുടങ്ങിയ എഴുത്തുകാര്‍ ആധുനികോത്തരഘട്ടത്തിന്റെ പ്രതിനിധി കളാണ്‌. ക്രമപ്പെടുത്തിവെച്ചു ജീവിതത്തെ സംശയദൃഷ്ട്യഠ വീക്ഷിക്കുന്നതിനു മാര്ത മാണ്‌ ആധുനികതയുടെ ആദൃഘട്ടത്തിലെ എഴുത്തുകാര്‍ വായനക്കാരനെ പ്രേരിപ്പിച്ചു ല്‍. എല്ലാ “ക്രമങ്ങളും നിശ്ചിത താലപരുങ്ങളില്‍നിന്‌ ഉടലെടുക്കുന്നതാണെന്നും, ക്രമ രാഹിത്ൃയമാണ്‌ കലാകാരന്‍ അമ്വേഷിക്കേണ്ടതെന്നും ദിതീയഘട്ടത്തിലെ എഴുത്തുകാര്‍ വിശ്വസിച്ചു. പരമ്പരാഗതമായി കിട്ടിയ അറിവുകള്‍ മുതല്‍ ആധുനികവിജ്ഞാനം വരെ ഒന്നിനേയും വിശ്ചസിക്കരുതെന്ന്‌ മലയാള ചെറുകഥയിലെ ആധുനികത പ്രചരിപ്പിച്ചു. 'സദാചപാരം' എന്ന വാക്കിനെ ഇവര്‍ അംഗീകരിച്ചുതേയില്ല. “യുക്തി, വികാരത്തിന്റെ ശ്ര്തുവാണെന്നും, വൈകാരികതയെ നിയ്രന്തിക്കുന്ന ഏതൊരു യുക്തിയും ന്രസിക്ക പ്പെടേണ്ടതാണെന്നും ഇവര്‍ വാദിച്ചു. ശാസ്ത്രീയയുക്തി കഥയുമായി കലഹിക്കുന്ന സാഹചര്യം സംജാതമായി. എവിടെ എന്തുകൊണ്ട്‌? എപ്പോള്‍? എന്ന്‌ ചോദ്യങ്ങള്‍ അപ്രസക്തമായി. നവോത്ഥാന കാലഘട്ടത്തിലെ മനുഷ്യന്‍ യുക്തിവിചാരം നല്‍കിയ 239 ആത്മവിശ്വാസം അവിവേകമാണെന്‍് ഇവര്‍ വാദിച്ചു. ഉദാരമാനവികതാബേോധം ഈ കഥകള്‍ പരിഗണിച്ചുതേയില്ല. ഭരതികവികസനം, എതു നിലയിലുള്ളതായാലും വ്യക്തി യുടെ നേരേയുള്ള കടന്നാക്രമണ്മാണെന്ന്‌ ഇവര്‍ കരുതി. ആധുനികതയുടെ ഈ രണ്ടാ മത്തെ ഘട്ടം നവോത്ഥാനകാലം നിര്‍മ്മിച്ചെടുത്ത ആത്മവിശാസമുള്ള മനുഷ്യനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ലക്ഷ്യംവെച്ചു. 6.5.1 ഭാതിക പ്രപഞ്ചത്തിനോട യോഗാത്മകമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളാണ്‌ വിജയന്റെ കഥകളില്‍ പ്രതൃക്ഷപ്പെട്ടല്‍. തത്വശാസ്രതങ്ങളും ദര്‍ശ നങ്ങളും മനുഷ്യന്‌ ആശ്രയം നല്‍കുന്നില്ലെന്ന്‌ ഈ കഥാകാരന്‍ വിശ്ചസിച്ചു. ശൂന്ൃതാ വാദമാണ്‌ മുകുന്ദന്റെ കഥകള്‍ അവതരിപ്പിച്ചത്‌. പാശ്ചാത്യാധുനികതയുടെ സ്വാധീനം മുകുന്ദന്റെ കഥകളില്‍ പ്രകടമാണ്‌. എല്ലാ അന്വേഷണങ്ങളും ശൂനൃതാബോധത്തെ ശക്തി പ്പെടുത്തുന്നു എന്ന അനുഭവമാണ്‌ കഥകളിലൂടെ മുകുന്ദന്‍ പങ്കുവെച്ചു. നിയമങ്ങളും, വിധികളും, അപവാദങ്ങളും മനുഷ്യനെ പരിഗണിക്കുന്നതേയില്ലെന്ന്‌ കാക്കനാടന്റെ കഥ കളും കഥാപാരതങ്ങളും വിശ്ചസിച്ചു. ജീവിതം ഒരു പ്രഹേളികയാണെന്ന സങ്കല്പമാണ്‌ സേതു തന്റെ കഥകളിലൂടെ അവതരിപ്പിച്ചത്‌. ര്രമാത്മകമായ ഒരു കഥാന്തരീക്ഷത്തെ സൃഷ്ടിക്കുന്നതിലാണ്‌ സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും (ശ്രദ്ധിച്ചത്‌. ആധു നികതയുടെ ആദൃഘട്ടത്തില്‍ പ്രതൃക്ഷപ്പെട്ട എന്‍.എസ്‌. മാധവന്റെ കഥകള്‍ക്ക്‌ ആധു നികാംശത്തേക്കാള്‍ നവോത്ഥാന ഭാവുകത്ചത്തോടാണ്‌ അടുപ്പം. ആനന്‍ ചെറുകഥയെ ക്കുറിച്ചുള്ള ഒരു നിരവചനത്തേയും ഗാനനിച്ചില്ല. ജീവിതത്തിന്റെ മഹാപ്രവാഹത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ആനന, ആ പ്രവാഹത്തില്‍ വഴിയില്‍തടഞ്ഞ്‌ നിന്നുപോകുന്ന ഏകനായ വ്യക്തിയെയാണ്‌ കുടുതരഃ ശ്രദ്ധിച്ചത്‌. ആധുനിക ചെറുക ഥാകൃത്തുക്കളുടെ പട്ട്കയും, അതില്‍ ഓരോരുത്തരുടെയും സവിശേഷതകളും കൂടുത ലായി അവതരിപ്പിക്കാനുള്ള സാദ്ധൃതകളുണ്ട്‌. ഏന്നാല്‍ ആധുനികരയുടെ രണ്ടാംഘ 2400 ടുത്തിലെ മനുഷ്യസങ്കല്‍്പവും മാനവികതയോടുള്ള സമീപനവുമാണ്‌ ഇവിടെ പ്രസ DOM} IDG). 6.5.2. 'സ്വാത്ര്ര്യാനന്തരഭാരതം' എന്ന ദേശരാഷ്ര്രസങ്കല്‍പം, നവോത്ഥാനകാലത്തിന്റെ പ്രതിക്ഷകളിലൊന്നായിരുന്നു. ആഗ്രഹിക്കുന്ന അര്‍ത്ഥത്തില്‍, ഈ സങ്കലപം, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെവന്നത്‌ ആധുനികതയുടെ വാദമുഖങ്ങള്‍ക്ക്‌ ശക്തിപ കര്‍ന്നു. “ആസൂര്തിതവികസനം” പൌരസമത്ചം ഉറപ്പുവരുത്തുമെന്നും, ഉള്ളവനും ഇല്ലാ ത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്നും ഉള്ള ധാരണ ആസുധതണത്തിലെ പിഴവുകള്‍ കാരണം തകര്‍ന്നതും ആധുനികതാചിന്തയ്ക്ക്‌ സാധൂകരണം നല്‍കി. ചരി ത്രത്തിലധിഷ്ഠിതമായ നെഹ്റുവിന്റെ യുക്തിബോധം മിഥ്യയാണെന്ന വാദം ഉയര്‍ന്നു വന്നര മലയാള ചെറുകഥയുടെ ആധുനികരു തുടങ്ങിവെച്ചു അയുക്തികതാബോധത്തെ വളര്‍ത്തി. കാല്പനികതയോടും, യഥാതഥവര്‍ണ്ണനയ്ക്ക്‌ പ്രാധാന്യംനല്‍കുന്ന സോഷ്യ ലിസ്റ്റ റിയലിസത്തോടുമുള്ള വായനക്കാരന്റെ മടുപ്പ്‌ ആധുനിക കഥാശൈലിക്ക്‌ പ്രചാരം കിട്ടാന്‍ അവസരമൊരുക്കി. ആധുന്കത പാശ്ചാതൃമാണെന്നും പാശ്ചാതൃമായതെല്ലാം അനുകരണ്യമാണെന്നുമുള്ള ഒരു മാനസികാവസ്ഥ കോളനിവാട്ചയുടെ ഭാഗമായി നിലനിന്നിരുന്നത്‌ ആധുനികതയ്ക്ക്‌ അവസരമൊരുക്കി. പ്രതൃക്ഷത്തില്‍ സമംര്‍ണ്ണമെന്നു തോന്നാവുന്ന ആധുനിക ചെറുകഥയുടെ ചേനാവീക്ഷണം ലഘുവും ലളിതവുമായി രുന്നു. ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി അവര്‍ പങ്കുവെച്ചു രചേനാവിക്ഷണം താഴെ പറയുംപ്രകാരം സംരഗഹിക്കാം. * മനുഷ്യന്‍ എന്ന സങ്കല്പം മറ്റാരുടെയോ നിര്‍മിതിയാണ്‌. അവന്റെ ഇച്ഛുകള്‍ക്കോ താല്പര്യങ്ങള്‍ക്കോ ആ നിര്‍മ്മാണത്തില്‍ സ്ഥാനമില്ല. അവന്‍ അവനില്‍ നിന്നുതന്നെ അനുനാകയാല്‍ പുര്‍ണ്ണുതയെന്ന സങ്കല്പം പ്രസക്തമല്ല. 244 * ആദിമദ്ധ്യാന്തപൊരുത്തമുള്ള ജീവിതത്തിന്റെ പ്രതികവത്കൃത ആവിഷ്കാരമാണ്‌. ഒരു ചെറുകഥ എന്ന രൂപപരമായധാരണയെ ഇവര്‍ തീരത്തും നിഷേധിച്ചു. ജീവിതം പൊരുത്തക്കേടുകളുടേതാണെന്നതിനാല്‍ മരണം മാത്രമാണ്‌ സനാതനമെന്നും അതു മാധ്രമാണ്‌ മോചനമെന്നും ഇവര്‍ പ്രഖ്യാപിച്ചു. * നിഷേധികളായും കലാപകാരികളായും ഒടുവില്‍ സ്വയം മുറിവേറ്റ പലായനം ചെയ്യുന്നവനായും മാറുന്ന മനുഷ്യനെയാണ്‌ കഥാകാരന്‍ ലക്ഷയമാക്കേണ്ടത്‌. പ്രതീക്ഷയില്ലാത്ത മനുഷ്യന്‍ മൂല്യബോധത്തിന്റെ പ്രശ്നമേ ഇല്ലെന്ന്‌ ഇവര്‍ വിശ്ച സിച്ചു. മൂല്യനിരാസമാണ്‌ കഥയുടെ കര്‍ത്തവഖ്യമെന്ന ധാരണ ഇവര്‍ വളര്‍ത്തി. മലയാള കഥയിലെ മനുഷ്യസദംലപം കീഴ്മേല്‍ മറയുന്നത്‌ ഈ കാലഘട്ടത്തിലാ ണ്‌. എല്ലാ മൂല്യങ്ങളും തിരസ്കൃതമാകുന്നതും ഈ ഘട്ടത്തിലാണ്‌. മാനവികത തീര്‍ത്തും അപ്രസക്തമായ ഒരു കാഴ്ചപ്പാടാണെസന്‌ ആധുനിക ചെറുകഥയുടെ ഉത്തരഘട്ടം പ്രച Glo flag. 6.6. നവോത്ഥാനകാല മനുഷ്ൃസങ്കല്പം പൂര്‍ണ്ണമായും ഇല്ലാതാക്കാ൯ സാഹിതൃത്തിലെ ആധുനിക പ്രവണതയ്ക്ക്‌ കഴിഞ്ഞോ? എന്ന അവ്വേഷണം ഇവിടെ പ്രസക്തമാണ്‌. കഥയില്‍ വിശദീകരിച്ച രണ്ടുഘട്ടങ്ങള്‍ മറ്റ്‌ സാഹിതൃരൂപങ്ങളുടെ ആധുനികതരുയെക്കു റിച്ചുള്ള പഠനത്തിലും പ്രസക്തമാണ്‌. പാശ്ചാതൃയകൊളോോണിയല്‍ സങ്കല്പങ്ങളോട ബാഹ്ൃതലത്തിരു കലഹിക്കുമ്പോഴും, മാനസികമായ ഒരു വിധേയത്വം നി്ര്‍്ബന്ധ്ത മാകുന്ന അന്തരീക്ഷമാണ്‌ (6്രിദ്ടീഷ്‌ അധികാരികള്‍ ഇന്ത്യയില്‍ വളര്‍ത്തിയത്‌. “മനുഷ്യനെ” നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു ചേരുവകളില്‍ പ്രധാനപ്പെട്ടവയെല്ലാം പാശ്ചാത്ൃയനാടുകളിര നിനു കൊണ്ടുവന്നതായിരുന്നു. പരബോധം, ജനാധിപത്യം, നിയമം, നിയമലംഘനം, ശിക്ഷാവിധികശ, വിദ്യാഭ്യാസം, പെരുമാറ്റരീതികള്‍ തുടങ്ങി 242 ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ സൃഷ്ടിച്ച മിക്കു കാര്യങ്ങളും പാശ്ചാതൃമായിരു ന്നു. പാശ്ചാത്യേതരമെന്നു വ്ൃവച്ചേദിച്ച്‌ പറയാവുന്ന ജനിതകമായ ഘടകങ്ങളും ഭൂമി ശാസ്രതപരമായഘടകങ്ങളും അപരിഷ്കൃതവുംഅപ്രസക്തവുമാണെന്ന ധാരണ പാശ്ചാ തൃര്‍ വളര്‍ത്തികൊണ്ടുവന്നു. “ബാര്‍ബേറിയ൯സ്‌ ഏന്ന പദ്രപപയോഗത്തിലൂടെ മാനസികമായ വിധേയത്ത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചു. നവോത്ഥാനകാല മനുഷ്യനിലെ മിക്കു ഘടകങ്ങളും പാശ്ചാത്ൃയമാണെന്നിരിക്കെ പാശ്ചാത്യയുക്തിയുടെ ഭാഗമായി പ്രചാ രത്തില്‍ വന്ന ആധുനികതയ്ക്ക്‌ (ബ്ബ ഈ മനുഷ്യനെ ഇല്ലാതാക്കാന്‍ സ്വാഭാവി കമായും കഴിയുമായിരുന്നു. 6.7. ആധുനികതയുടെ കാലഘട്ടത്തിലും 'ചെറുകഥ' എന്ന സാഹ്ത്ൃരൂപത്തിന്റെ വിലോ ഭനീയത ഒട്ടുംതന്നെ കുറവായിരുന്നില്ല. സേകള്‍ മുതല്‍ക്കുള്ള വ്വിധആനുകാലിക പ്രസിദ്ധികരണങ്ങളും പുസ്തകശാലകളുടെ കാറ്ലേലോഗുകളും ഈ ജനരപ്രിയത്ധം സാക്ഷക്യപ്പെടുത്തുന്നു. വായനക്കാര്‍ക്ക്‌ കഥയിലുള്ള താലപര്യം സാഹിത്ൃയവിമര്‍ശനവും തിരിച്ചറിഞ്ഞിരുന്നു. കഥകളെക്കുറിച്ച്‌ മാ്രതം നിരവധി പഠന്രഗന്ഥങ്ങള്‍ പ്രസിദ്ധീകൃ തമായി. ആധുനിക ചെറുകഥാകൃത്തുകള്‍ മറ്റ സാഹിത്ൃരൂപങ്ങളിലും തങ്ങളുടെ രച നാവൈഭവം തെളിയിച്ചു. രചനാ സാങ്കേതങ്ങളും രൂപവൈവിദ്ധൃത്തിന്‌ നിദാനമായി വര്‍ത്തിക്കുന്ന സൌന്ദരൃഘടകങ്ങളും ശാസ്രതിയമായിത്തന്നെ അവര്‍ ഉള്‍ക്കൊണ്ടു. മറ്റ്‌ കലാരൂപങ്ങളെ അടുത്തറിയാന്‍ ശ്രമിച്ചു ആധുനിക ചെറുകഥാകൃത്തുകള്‍ക്ക്‌ പ്ര്തകല യിലുള്ള താല്പര്യവും ശ്രദ്ധേയമായിരുന്നു."* ഒരു ജനതയെ ആകെ സ്വാധീനിച്ച സാഹിത്ൃസങ്കല്‍ലപത്തേയും മുല്യവിചാരത്തേയും വിമര്‍ശനവിധേയമാക്കുന്നവരായതി നാല്‍ തികഞ്ഞ ജാഗത ഇവര്‍ രചനയില്‍ പ്രദരശിപ്പിച്ചു. 243 ലോകത്ത്‌ എല്ലായിടത്തും കഥ മനുഷ്യനോടൊപ്പം വളരുകയും അവനെ നില നിര്‍ത്താന്‍ ജാഗ്രത കാണിക്കുകയും ചെയ്ത സാഹിത്ൃരൂപമാണ്‌. മനുഷ്യോചിതമെന്ന്‌ സമൂഹം നിശ്ചയിച്ച്‌ കാര്യങ്ങളെ കഥ ആവിഷ്കരിക്കാന്‍ ശ്രദ്ധിച്ചു. നേര്‍വിപരീതമായ ഒരു ദിശയിലേക്ക്‌ ഈ സാഹിത്ൃരൂപം വഴിമാറിയതില്‍ മലയാള വായനക്കാരന്റെ നില പാടുകളും നിരീക്ഷിക്കേണ്ടതുണ്ട. നാഗരികതയുടെ വികാസവും, അനുഭവങ്ങളുടേയും അനുഭൂതികളുടേയും കുമ്പോളവല്‍ക്കരണവും മദ്ധ്യവരഗ്ുക്കാരനായ ഇടത്തരക്കാരനെ പലരീതിയില്‍ ബാധിച്ചിരുന്നു. സാമൂഹികമാറ്റങ്ങള്‍ക്ക്‌, അതിന്റേതായ ചലനനിയമങ്ങള്‍ ഉണ്ടെന്ന ധാരണ ക്രമേണ ഇല്ലാതാകുന്ന സ്ഥിത! നിലവില്‍വന്നു. വിപ്ലവം വിമോചനം തുടങ്ങിയ സങ്കലപങ്ങള്‍ കൈയെത്തുന്ന ദൂരത്തിലല്ലെന്ന്‌ അവര്‍ കരുതി. അസ്തിത്വ ത്തെക്കുറിച്ചുള്ള സ്ധകാരൃസന്ദേഹങ്ങളും ഇവര്‍ക്ക്‌ ഉണ്ടായിരുന്നു. പരിപാവനമെന്നു കരുതിയ പലതും കൈമോശം വരുന്നത്്നെ നിസ്സംഗമായി നോക്കിനില്‍ക്കാനേ നഗര ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവന കഴിഞ്ഞിരുന്നുള്ളു. ഈ മദ്ധ്യവര്‍ഗ്ൃത്തിന്റെ സംവേദനശീലത്തെ മാറ്റുന്നതിനാണ്‌ ആധുനിക ചെറുകഥ ലക്ഷ്യമിട്ടത്‌. 6.8. മനുഷ്യനും കഥയും വഴിപിത്യുമ്പോശേ എല്ലാ സാഹിതൃകലാരൂപങ്ങള്ലും ഈ ലക്ഷ്യം മു൯ന്‍ന്രത്തി രചന നടത്തിയ സന്ദര്‍ഭം ഉണ്ടെന്ന കാര്യവും പ്രസക്തമാണ്‌. മലയാള കവിതയില്‍ ആധുനിക പ്രവണ തകള്‍ പ്രതൃക്ഷപ്പെടുന്നത്‌ 1960കളിലാണ്‌. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (3952), അയയപ്പപണിക്കുരുടെ കുരുക്ഷേര്തം' (1957) തുടങ്ങിയ കാവുങ്ങ ജില്‍ പ്രതൃക്ഷപ്പെട്ട പുതുര്രവണതകള്‍ ചര്‍ച്ചയാകുന്നതോടെയാണ്‌ കവിതയിലെ ആധു നികതയുടെ തുടക്കും. അതിന്റെ സൂക്ഷമവിശകലനം ഇവിടെ സാദ്ധ്യമല്ലെങ്കിലും മനു ഷ്ൃനെക്കുറിച്ചുള്ള സങ്കല്പം പ്രതിപാദിക്കേണ്ടതുണ്ട്‌. മനുഷ്യശക്തിയെക്കുറിച്ചും അവന്‍ സൃഷ്ടിച്ചു സമ്ൃദ്ധിയെക്കുറിച്ചും ബോധവാനായ അക്കിത്തം മനുഷ്യനെ നിര്‍ണ്ണയിക്കുന്ന 244 വിധം ശ്രദ്ധേയമാണ്‌. ഒരു ഭാഗത്ത്‌ ആനന്ദത്തിന്റെ തിളച്ചുമറിയുന്ന ലോകത്തെ ചിത്രീ കരിച്ച്‌ അതിന്റെ മറുഭാഗം അദ്ദേഹം കാണിച്ചുതരുന്നു. ഉയരുന്നു നേര്‍ത്ത നേര്‍ത്ത മനുഷ്ൃശ്ശുരോദനം നിരത്തില്‍ കാക്കുകൊത്തുന്നു പത്തപെണ്ണിന്റെ കണ്ണുകള്‍ മുലചപ്പിവലിക്കുന്നു നരവര്‍ഗ്ഗനവാത്ഥി*റ്‌ നരത്ചം ദുര്‍ലഭമാണെന്ന വിശ്ചാസം പ്രാചീന ഭാരതദര്‍ശനം പങ്കുവെച്ചിടടുണ്ട. ആ മനുഷ്യനെ മനുഷ്യന എന്താക്കിത്തിര്‍ക്കും എന അമ്വേഷണം ആധുനികകവിത തുടര്‍ന്നുകൊണ്ടിരുന്നു. മാനവജീവിതത്തിന്‌ എല്ലാ അര്‍ത്ഥത്തിലും ലക്ഷ്യബോധം നല്‍കുന്നു എന്നു വിശ്വസിക്കുന്ന “നക്ഷ ത്തിനോട്‌ കുരുക്ഷേര്രം എന്ന കവിത യില്‍ അയ്യപ്പപണിക്കര്‍ പങ്കുവെക്കുന്ന കാഴചകള്‍ പ്രസക്തമാണ്‌. ആ വഴിയില്‍ന്‌ കാണുടുന്നു മത്യേ- ഭാവനയുടെ സൃഷ്ടിവിശേഷം ആളു തിക്കിത്തിരക്കിയേരുന്ന- താണ്‌ ചന്ത അതാണെന്‍ പ്രപഞ്ചം. വിലപനക്കു ചരക്കുകളും പേറി വിലപനക്കാര്‍ വരുന്നു പോകുന്നു തങ്ങളെത്തന്നെ വിരുക്കുന്നു, വീണ്ടും തങ്ങള്‍തന്നെ വിലപേശി നില്‍പ്പൂ. മാര്‍ക്കറ്റ്‌ (Market) aga 01086) പാശ്ചാതൃപിന്തയില്‍ മാന്യൃസ്ഥാനങ്ങളില്‍ നില്‍ക്കു 245 ന്നതാണ്‌. എന്നാല്‍ “ചന്ത' എന്ന മലയാളപദം മലയാളിയ്ക്ക്‌ പലപ്പോഴും മാന്ൃമല്ല. പണം, ചരക്ക്‌, വില്പന തുടങ്ങിയ കമ്പോളനിയമങ്ങളുടെ ലോകം മനുഷ്യനെ മറ്റൊ ന്നാക്കുന്നതായി കവി കരുതുന്നു. സമൂഹത്തിലലിഞ്ഞുചേരാനും സാമൂഹൃനിയമങ്ങ ളോട പൊരുത്തപ്പെടാനും കഴിയാത്ത അനൃതാബോധമുള്ള മനുഷ്യര്‍ ആധുനിക കവി തയില്‍ നിരന്തരം പ്രതൃക്ഷപ്പെട്ടു. ഗഹനമായ ദാര്‍ശനികബോധവും ദുര്‍ഗ്രഹമായ ബിംബ കല്പനകളും ഛന്ദോമുക്തമായതിലെ ലയഭംഗങ്ങളും ആധുനികകവിരുയും വായന ക്കാരനും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. മലയാളനാടകവേദിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നത്‌ :97കേളിലാണ്‌. രചനകളിലും അവതരണത്തിലും ജനകിീയമായിരുന്ന രംഗവേദ്‌, ഗവേഷകരുടെയും അക്കാ ദമിക്‌ താലപര്ൃക്കാരുടെയും രീതിശാസ്രതത്തിനനുസരിച്ചു മാറാന്‍ ആരംഭിച്ചു. നാടകം ജനങ്ങളിരാനിന്നും ജനം നാടകത്തിരന്ന്നും അകന്നു. സ്വാഭാവികമായ സാമൂഹിക പ്രശ്നങ്ങളാല്‍ (ഗാമീണ നാടകവേദികള്‍ അറുപതുകള്‍ക്കു മുയുതന്നെ നിശ്ചലമാ യിരുന്നു. തനിയാവരത്തനങ്ങളാലും കൃരതിമത്ഖത്താലും പ്രൊഫഷണര നാടകവേദിയും അനാകര്‍ഷമായി മാറി. സാമാന്യ മനുഷ്യന്യെ സാധാരണജീവിതം രംഗവേദിയിരുനിന്നും അപ്രത്യക്ഷമായി. പരിക്ഷണനാടകങ്ങളില്‍ സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാ യിരുന്നുവെങ്കിലും അപരിചിതമായ അവതരണരീതി പ്രേക്ഷകനെ വിഷമിപ്പിച്ചു. ഉപ ഹാസത്തിനു വിധേയനായ മനുഷ്യനാണ്‌ രംഗവേദിയില്‍ പ്രതൃക്ഷപ്പെട്ടത്‌. മലയാള നോവലിന്റെ ചരിതം കഥയോടൊപ്പം തെളിയുന്നതും മങ്ങുന്നതുമാണ്‌. ടി, പത്മനാഭനൊഴികെ മിക്കു ചെറുകഥാകൃത്തുകളും നോവല്സ്റ്റുകശ്കൂടിയായിരുന്നു. ഒ.വി. വിജയന, എം. മുകുയന്‍, കാക്കനാടന്‍ തുടങ്ങിയ ആധുനിക ചെറുകഥാകൃത്തുക ളുടെ നോവലിലും പ്രതീക്ഷയറ്റ മനുഷ്യന്‍ ഏറെ ദയനീയമായ പശ്ചാത്തലത്തില്‍ പ്രത്യ ക്ഷ്മപ്പെട്ടു. മരണമാണ്‌ ആധുനിക നോവലില്‍ മനുഷ്യനേക്കാള്‍ വളര്‍ന്നുനിന്നത്‌. മല 246 യാള ചെറുകഥയിലെ ആധുനികതയുടെ രണ്ടാംഘട്ടം മറ്റു സാഹിതൃശാഖകള്‍ക്കു സമാ ന്തരമായി രൂപപ്പെട്ടതും വികാസത്തിന്റെ ഘട്ടത്തില്‍ അവയെക്കൂടി സ്വാധീനിച്ചുവയുമാ യിരുന്നു. 5.9. മനുഷ്യസമജംല്പത്തെ തകര്‍ക്കാന്‍ ആധുനിക സാഹിതൃരൂപങ്ങളെല്ലാം പൊതു വായ പില സങ്കേതങ്ങള്‍ ഉപയോഗിച്ചതായി കാണാം. ഈ പ്രബന്ധത്തിന്റെ അന്വേഷ ണമേഖല കഥ എന്ന സാഹിത്ൃരൂുപമാകയാല്‍ കഥാകാരന്‍ സ്വീകരിച്ച ത്രന്തങ്ങളെയാണ്‌ ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. ആധുനികതയുടെ രണ്ടാംഘട്ടുത്തിലെ കഥക ളില്‍ മനുഷൃസങ്കലപത്തെ തകര്‍ക്കാനുള്ള (ശമം (്രധാനമായും അഞ്ച്‌ ക്യേന്ദബിന്മു ക്കളെ മുന്‍നിര്‍ത്തിയാണ്‌ നടന്നത്‌. അവ താഴെ പറയുന്നവയാണ്‌. മാതൃത്വം - പിതൃത്വം - ജനനം - ശൈശവനിഷ്കളങ്കത വീട - ഗൃഹാന്തരീക്ഷത്തിന്റെ ചേരുവകള്‍ -- ഇജണക്കം - പിണക്കം പൊതുജഇടങ്ങള്‍ - പൊരുത്തപ്പെടാന്‍ കഴിയാത്ത കീഴവഴക്കെങ്ങള്‍ സ്രതീ;/പുരുഷന്‍, സ്നേഹം, പ്രേമം, രതി, ദാമ്പത്യം രോഗം -- ചികത്സ -- നിരാശ - മരണം 6.9.1, മാതൃത്ധം, പിതൃത്വം മുരുലായവ്‌ മാതൃത്ധചത്തെ പാവനമായും പിതൃത്വത്തെ രക്ഷാകര്‍ത്തയത്ധമായും ജനനത്തെ വര ദാനമായും ശൈശവത്തെ ദൈവതുല്യമായും കണക്കാക്കുന്ന ഒരു സംസ്കൃതി കേരള യതയുടെ ഭാഗമായി വളര്‍ന്നുവന്നതാണ്‌. വരേണ്ൃയമായിരിക്കാമെങ്കിലും ഇതരസമൂഹ ങ്ങളിലും ഈ കാഴ്ചപ്പാടിന്‌ വലിയ വൃത്യാസമുണ്ടായിരുന്നില്ല. — ou പിഴച്ച സന്തതി, അസുരവിത്ത, ജാരസന്തതി എന്നെല്ലാം വിശേഷിപ്പിച്ചാലും ജീവി 247 തത്തിന്റെ ആദൃഘട്ടത്തെ ആദരവോടെയാണ്‌ സമൂഹം വീക്ഷിച്ചത്‌. “നരവര്‍ഗ്ഗ നവാതി ഥിയെ” മാരതമല്ല ജീവന്റെ എല്ലാ മിടിപ്പുകളേയും മനുഷ്യന്‍ ആദരിച്ചു. എന്നാല്‍ ആധു ന്കതയുടെ രണ്ടാംഘട്ടത്തിലെ കഥാകാരന്‍ ഇതിനെയെല്ലാം നിഷേധിച്ചു. നിരവധി സന്ദര്‍ഭങ്ങള്‍ ഈ അര്‍ത്ഥത്തില്‍ എടുത്തുകാണിക്കാമെങ്കിലും ഏറ്റവും ഉചിതമെന്നു തോന്നുന്ന സേതുവിന്റെ നൂലേണി” എന്ന കഥയിലെ (ഭ്രമാത്മകമായ ഒരു ലോകത്തു നിന്നും നൂലേണിയില്‍ ഇറങ്ങിവരുന്ന അമ്മ, മകനോട്‌ പറയുന്ന വാക്കുകള്‍ ഈ നിഗ മനത്തെ സാധൂകരിക്കുന്നു. “GOODS എപ്പോഴും അങ്ങനെയായിരുന്നു. അയാളുടെ സ്വാരത്ഥത എന്നെ വെറുപ പിച്ചിരുന്നു. ഒരു വിചിത്രനീമിഷത്തിരല്‍ു കാടന്റെ കരുത്തോടെ ആ നിണ്ടു കരുത്തനായ മനുഷ്യന്റെ ആയിരം കൈകള്‍ എന്നെ വലിച്ചുമുറുക്കിയപ്പോള്‍, അയാളുടെ വൃത്തി കെട്ട ആസക്തി എന്റെ രോമകുപങ്ങളിലേക്കു ആഴന്നിറങ്ങിയപ്പോള്‍ നിശ്ശബ്ദയായി തേങ്ങി ക്കരയാനേ എനിക്കു കഴിഞ്ഞുള്ളു. അപ്പോള്‍ ഞാന്‍ വേറെയാര്‍ക്കോവേണ്ട്‌ പ്രാര്‍ത്ഥി ക്കുകയായിരുന്നു. പക്ഷേ, ആ ശപിക്കപ്പെട്ട നിമിഷത്തിന്റെ പൊട്ടിച്ചിതറരു നിന്റെ ജയ ത്തിന്റെ തുടക്കുമായിരിക്കുമെന്ന്‌ ഒരിക്കലും കരുതിയില്ലല്ലോ.”! അഭിശപ്തമായ ജന്മം, നിന്ദ്യമായ മാതൃത്വം, (പ്രാകൃതമായ പിതൃത്വം ഇതെല്ലാം ഈ വരികളിര ന്റഞ്ഞുനിരുക്കുന്നു. അത്തരക്കാരുടെ ജീവിതവും ക്ഥകളിര പ്രത്യ ക്ഷപ്പെടേണ്ടതുതന്നെയാണ്‌. അത്‌ കേരളീയ പരിസരത്തില്‍ പരിചിതമായിരുന്നുവെങ്കിലും പ്രിയപ്പെട്ടതായിരുന്നില്ല. ആവര്‍ത്തിച്ച്‌ ഇവ പിര്രണം ചെയ്തതിലൂടെ ജനനത്തെയും ശൈശവത്തെയും എല്ലാം ശപിക്കപ്പെടുതാക്കി മാറ്റാന്‍ കഴിയുമോ എസ്‌ ഇവര്‍ പിന്തിച്ചു. 5.92. വിം, ഗൃഹാന്തരീക്ഷം മുതലായേവ വാസസ്ഥാനങ്ങളുടെ നിര്‍മ്മിതി ഓരോ ജീവിക്കും അവയുടെ സാകര്ൃയസങ്കല്‍ലപ 246 ങ്ങള്‍ക്ക്‌ അനുസൃതമാണ്‌. സ്വാഭാവികമായ പ്രകൃതിപരിസരത്തില്‍പ്പോലും ഓരോ ജീവിക്കും അവയുടേതായ ആവാസവ്ൃയവസ്ഥയുണ്ട. കുട നിര്‍മ്മിച്ച്‌ കൂടുതല്‍ സുരക്ഷ നേടുന്ന ഏതൊരു ജീവിക്കും ആ കൂട്‌ (പിയപ്പെട്ടതാണ്‌. വിശാലമായ ആകാശത്തു നിന്ന്‌ സ്വന്തം കൂടിരിക്കുന്ന കാടും മരവും തിരിച്ചറിഞ്ഞ്‌ ചേക്കേറുന്ന പക്ഷികളും തേനെ ടുത്ത്‌ തിരിച്ചു കൂട്ടിലെത്തുന്ന തേനീച്ചകളും മേച്ചില്‍പ്പുറങ്ങളില്‍നിന്ന്‌ തൊഴുത്തിലെ ത്തുന്ന വളര്‍ത്തുമൃഗങ്ങളും അവരുടേതായ ആവാസസ്ഥാനങ്ങളില്‍ പ്രത്യേക സംതൃപ്തി കണ്ടെത്തുന്നു. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതില്‍ വീട ഒരു പ്രധാനപ്പെട്ട പം വഹിക്കുന്നു. വാസ്തുസവിശേഷതകളോ, നിര്‍മ്മാണ സങ്കേതങ്ങളോ അല്ല “ആശള്‍പ്പെ രുമാറ്റത്തിന്റെ ' പ്രത്യേകതകളാലാണ്‌ ഓരോ ലീടും വിഭിന്നമാകുന്നത്‌. പട്ടിണി, ദാരി ദം, വിശപ്പ്‌, സനേഹശുനൃത, ദായ്രകമത്തിലെ ക്രമരാഹിത്ൃങ്ങള്‍ തുടങ്ങിയവയെല്ലാം വീടിനെ ഡീടല്ലാതാക്കി മാറ്റിയിരുന്നുവെങ്കിലും വീടിനെ സനേഹിക്കാന്‍ മലയാളി മടി കാണിച്ചില്ല. (പകാശവും ഇരുട്ടും, സുഗന്ധവും ദുര്‍ഗന്ധവും, പിരിയും കരച്ചിലും, സമയ ദ്ധിയും വിശപ്പും എല്ലാം വീടിന്റെ ഭാഗമായി കാണാന്‍ അവന്‌ കഴിഞ്ഞു. തൊടിയും വയലും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടിയാരും അദ്ധാനവും എല്ലാമടങ്ങുന്നതാ യിരുന്നു അവരുടെ ഗൃഹസ്മരണകള്‍. വീട നഷ്ടപ്പെടുന്നതിന്റെ വേദന നവോത്ഥാന കഥകള്‍ വരച്ചുകാണിച്ചു. പക്ഷേ, നിയമങ്ങളും നീതികളുമാണ്‌ വീടിനെ കവര്‍ന്നെടു ത്തത്‌ എന്‌ അവര്‍ കരുതി. പരിഷ്കൃത ലോകത്തിന്റെ നീതിവ്ൃവസ്ഥകളാല്‍ വീടും ധ്രാമവും വിട്ട നാഗരികനായവന്റെ, വീട നഷ്ടപ്പെട്ടതിലെ വിലാപങ്ങളാണ്‌ എംടിയും പത്മനാഭനും കേള്‍പ്പിക്കാന്‍ ശ്രമിച്ചത്‌. അവഗണിക്കപ്പെട്ട സ്രതീക്ക്‌ പതുങ്ങിപ്പാര്‍ക്കാ നുള്ള അവസ്ഥയായി വീട മാറിയതി്ലാണ്‌ മാധവിക്കുട്ടി ദുഃഖിച്ചുത്‌. എന്നാല്‍ വീടിനെ സ്വയം ഇല്ലാതാക്കി വിശാലമായ ഭുമിയിലേക്ക്‌ അലയാനായി ഇറങ്ങിച്ചെല്ലുന്ന മനുഷ നാണ്‌ ആധുനികതയുടെ രണ്ടാംഘട്ടത്തിലെ കഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌. “യൂറോപ്പ 249 ലൂടെ പര്യടനം നടത്ത? ബോംബെയിരു അതിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍വന്ന ഭാര്യ വിമാനത്താവളത്തില്‍വെച്ചേ അറിയിച്ചു: “നാട്ടില്‍നിന്നൊരു കത്തുണ്ട്‌. കൈപ്പട കണ്ടിട്ട ഏട്ടന്റേയാണെന്നു തോന്നുന്നു.” കത്തിന്റെ നിയോഗത്തിലൂടെ കഥാനായകന്‍ വീട്ടിലെ ത്തുന്നത്‌ ഏട്ടന്റെ മരണാനന്തരകര്‍മ്മങ്ങള്‍ക്കാണ്‌. ഒ.വി. വിജയന്റെ 'കാറ്റുപറഞ്ഞ കഥ്‌ ഏന്ന കഥയിലെ വീടിനെക്കുറിച്ചും വീട വീടായിത്തീരുന്നതിലെ ചേരുവകളെ കുറി ച്പുമുള്ള സമ്മംല്പങ്ങള്‍ ശ്രദ്ധേയമാണ്‌. വീടുകള്‍ വാസസ്ഥാനങ്ങള്‍ എന്നതില്‍നിന്ന്‌ ഡോര്‍നവയറുകളായി മാറുന്നമാറ്റുന്ന ഒരവസ്ഥ ആധുനികര്‍ അനുഭവിപ്പിക്കാന്‍ ശ്രമി ച്ചു. ഗൃഹാതുരത ഈ കാലഘട്ടത്തിലെ മറ്റുകഥകളിലും അപൂര്‍വ്വമായിരുന്നു. അകത്ത ത്തിലെ മുഖംമുടുകളില്ലാത്ത മനുഷ്യരെ ആധുനികകഥ അന്യമാക്കി. Se 5.9,3. പൊരുജുടങ്ങളും പൊരുത്തപപ്പുടലുകളും ഒറ്റയായ മനുഷ്യന്‍ പറ്റ്‌മാകുന്നതിലാണ്‌ മനുഷ്യത്വം എന്ന ആശയം തെളിഞ്ഞു വരുന്നത്‌. മനുഷ്യപ്പ്ര' എന്ന വാക്ക്‌ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും മനുഷ്യന്റെ ആന്തരികതലവും ബാഹൃതലവും തമ്മിലുള്ള പാരസ്പര്യത്തെയും ഉള്‍ക്കൊ ഒളുന്നതാണ്‌. മനുഷ്യനെ സമൂഹത്തില്‍ അലിയിച്ചുചേര്‍ക്കുന്നത്‌ സ്ധകാരൃശീലങ്ങളെ പൊതുശീലങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കാനുള്ള അവസ്ഥ പ്രകടമാകുമ്പോഴാണ്‌. വിട്ടു വീഴചകളും പൊരുത്തപ്പെടലുകളും ത്യാഗങ്ങളും സഹനങ്ങളും എല്ലാം ഇതിന്റെ ഭാഗ മാണ്‌. സ്വകാര്യലോകങ്ങളില്‍നീന്ന്‌ പൊതുജഇടങ്ങളിലേക്ക്‌ ഇറങ്ങിവന്ന മനുഷ്യനെ മല യാളു ചെറുകഥയിലെ ആധുനികതയുടെ ഉത്തരഘട്ടം ഗൌനിച്ചുതേയില്ല. പൊതുലോകങ്ങളിലും സ്വയം സൃഷ്ടിച്ചെടുക്കുന്ന ഏകാന്തയിലാണ്‌ ഈ കഥാ കാലം അഭിരമിച്ചുത്‌. ബാഹൃതലത്തിലെ അന്ൃതയെക്കുറിച്ചു യോഗാത്മകഭാഷയിരല്‍ പ്രബോധനം നടത്താനാണ്‌ ഇവര്‍ ശ്രദ്ധിച്ചത്‌. സ്വകാരൃശിലങ്ങളില്‍നിന്ന്‌ മോചനമി 250 ല്ലെന്നും പൊതുശീലങ്ങള്‍ക്കുവേണ്ടി ്രമികരിക്കുമ്പോശ മനുഷ്യനു കള്ളനാടൃക്കാര നാകുന്നു എന്നും ഇവര്‍ കരുതി. ത്യാഗങ്ങള്‍ക്കും സഹനങ്ങള്‍ക്കും സ്വാര്‍ത്ഥതയുടെ പ്രേരണയുണ്ടെന്ന്‌ ഇവര്‍ പിരതീകരിച്ചു. 'പറ്റ്‌ത്തില്‍നിന ഒറ്റയിലേക്ക്‌ മനുഷ്യനെ മാറ്റി യതിലൂടെ അതുവരെയുള്ള മനുഷ്യസങ്കല്പത്തെ ഇവര്‍ കീഴ്മേല്‍ മറിച്ചു. ആധുനിക കഥയിലെ ഈ പ്രധാന സവിശേഷത ഏറെ ശ്രദ്ധേയമായതിനാല്‍ ഉദ്ധരണികള്‍കൊണ്ട്‌ വൃഥാ സ്ഥുലമാക്കുന്നില്ല. 6.9.4, സ്രതീ/പുരുഷന്‍, സനേഹം, പ്രേമം, രതി, ദമ്പവേത്യം മുതലായവ ലിംഗപരമായ വൃത്യാസത്തിലൂപരി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ പ്ല താണ്‌. എന്നാല്‍ ലിംഗവ്ൃത്യാസത്തിന്റെ സാമൂഹ്യാവസ്ഥ മനുഷ്യത്വത്തെ ബാധിക്കു ന്നതാണ്‌. നവോത്ഥാനകാലകഥയ്ക്കുപോലും ഈ തീക്ഷ്ണയാഥാര്‍ത്ഥ്യം പുര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ലിംഗവൃത്യാസത്തെ ആധുനികകഥ മറ്റ്‌ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. നിര്‍ദ്ദോഷമായ സ്നേഹം, നിര്‍മ്മലമായ പ്രേമം, സഹജമായ രതി, സംതൃപ്തമായ ദാമ്പതും ഇതൊന്നും ആധുനികകഥയുടെ ദൃഷ്ടി യില്‍ സംഭവ്യമല്ല. മാനവികതാസങ്കല്‍പത്തിന്റെ മഹിതമായ ഈ അവസ്ഥ ആധുനിക കഥ വികൃതമായി ചിത്രീകരിച്ചു. കേവലം സാഹിതൃസന്ര്‍ഭങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കുന്ന ക്ൃത്രിമത്പങ്ങളാണ്‌ ഇവ എന്ന്‌ അവര്‍ കരുതി. ചൂഷണത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും ക്ഷഷണികസുഖത്തിന്റെയും അവസ്ഥയെ സൃഷടിക്കുന്നുവെന്ന്‌ ഇതിനെ ആധുനികകഥ വിശേഷിപ്പിക്കുന്നു. ഉദാരമാനവീകതയുടെ ലാളനയേറ്റ്‌ വളര്‍ന്ന ആദര്‍ശപ്രേമം, വിധേ യയായ ഭാര്യ, വിവേകപൂരണ്ണമായ ഗൃഹാന്തരീക്ഷം എന്നിവയെല്ലാം ആധുനികകഥ നിരസിച്ചു. ഉള്ളിലെ ലോകത്തില്‍ ഓരോ മനുഷ്യനും വൃത്ൃസ്രധാരണകളെയാണ്‌ വച്ചുപുലര്‍ത്തുന്നത്‌ എന്നും പുറമേക്ക്‌ കാണുന്ന പ്രകടനങ്ങളും കഥയിലെ വര്‍ണ്ണന കളും ആത്മവഞ്ചനയുടെ സ്വഭാവത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും ഇവര്‍ 254 വിശദികരിച്ചു. നഗരം എല്ലാത്തരത്തിലുമുള്ള സദാചാരങ്ങളെയും ഇല്ലാതാക്കാന്‍ കാത്തി രക്കുന്ന ഒരു ഉപകരണമാണെന്നും അതില്‍ചെന്നുപെടുന്നതിലൂടെ ആധുനികലോക ത്തിലെ മനുഷ്യനായി ഓരോരുത്തരും രൂപാന്തരം പ്രാപിക്കുന്നുവെന്നും അവര്‍ വശ്ച സിച്ചു. തങ്ങള്‍ക്ക്‌ മുമ്പിലുള്ള എല്ലാ സദാചാരബോധത്തെയും തുറന്നെതിര്‍ക്കുന്നവര്‍, രഹസ്യമായി സദാചാരവഴികളില്‍നിന്ന വേര്‍പിരിഞ്ഞ്‌: സഞ്ചരിക്കുകയും എന്നാല്‍ അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍, നവോത്ഥാനകാലം പ്രാകൃതമെന്ന്‌ വിശേ Mle fla} പ്ല പ്രകൃതിവിരുദ്ധതകളെയും ആത്തരചോദനകളുടെ പേരിരു സ്യായികരി ക്കുന്നവര്‍ എന്നിങ്ങനെ നിരവധി കഥാപായതങ്ങളെ ഈ കഥാകാരന്മാര്‍ സൃഷ്ടിച്ചു. മൃഗസഹജമായ പ്രാകൃതത്പങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന സദാചാരാവ സ്ഥകളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്‌ മൂല്ൃയസജംല്പത്തെ കീഴ്മേല്‍ മറിച്ചു. 6.9.5. രോഗം, ചികത്സ, നിരാശ, മരണം ആധുനികശാസ്രതം അത്ഭുതകരമായ മുന്നേറ്റം നടത്തിയത്‌ രോഗചികിത്സാരംഗ ത്താണ്‌. രോഗം മനുഷമുനെ നിസ്സഹായനും ഏകാകിയുമാക്കി മാറ്റും. തന്റെ എല്ലാവിധ ത്തിലുമുള്ള അപ്രമാദിത്വങ്ങളും ഇല്ലാതാകുന്ന ഈ അവസ്ഥയില്‍ അവനെ ച്ത്രീകരി ക്കാന്‍ ആധുനികത അമിതതാല്പര്യം കാണിച്ചു. രോഗത്തിന്റെ ദൈനൃത രോഗിയെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നതാണെന്നും, സഹജീവിയുടെ ദുഃഖവും വേദ നയും പങ്കുവെക്കുന്നതിലൂടെ അതിന്റെ കാഠിന്യം കുറക്കാമെന്നും നവോത്ഥാനകാലം കരുതിയിരുന്നു. രോഗവും ദാരിദ്രവും തമ്മിലുള്ള പാരസ്പര്യവും നവോത്ഥാനം തിരി ച്ചുറിഞ്ഞു. എന്നാല്‍ ആധുനികത ഇവയൊന്നുംതന്നെ പരിഗണിച്ചില്ല. ഏകാന്തതയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മനസ്തിനേറ്റ മുറിവുകള്‍ക്ക്‌ ചികിത്സയില്ലെന്നും അതാര്‍ക്കും ഏറ്റുവാങ്ങാനു കഴിയാത്തതാണെന്നും ആധുന്കത വശ്ധസിപ്പിക്കാനു ശ്രമ! ചു. രോഗിയെ നിത്ൃനിരാശയിലൂടെ സഞ്ചരിച്ച്‌ മരണത്തിലെത്തിക്കുന്നതിലാണ്‌ ആധു 252 നിക ചെറുകഥ വ്ൃയ്രത കാണിച്ചത്‌. രൂപരസഗന്ധസ്പര്‍ശങ്ങളിലൂടെ മരണം വായന ക്കാരനെ അനുഭവിപ്പിക്കുന്നതിലാണ്‌ അവര്‍ ശ്രദ്ധിച്ചത്‌. 6.9.6. മേല്‍പ്പറഞ്ഞ ഏകകങ്ങള്‍ക്കു പുറമേ മറ്റു സന്ദര്‍ഭങ്ങളും ആധുനികതയുടെ മനു ഷ്യോചിതമല്ലാത്ത പരിചരണങ്ങളെ ചുണ്ടിക്കാണിക്കുന്നതിനായി വിനിയോഗിക്കാം. മാന വികതയെ നേര്‍വിപരീതമായ ദിശയിലേക്ക്‌ നീക്കുന്നതിന്‌ ഈനനല്‍ നല്‍കിയവയില്‍ പ്രധാനപ്പെട്ടവയാണ്‌ ഇവിടെ എടുത്തുകാണിച്ചുത്‌. താരതമൃപഠനത്തിലൂടെ ഇതര സാഹി തൃരൂപങ്ങളിലും സമാനമായ പ്രതിപാദനരീതികൊണ്ട പ്രത്യാശയറ്റ മനുഷ്യനെ സൃഷ്ടി റെന്‍ സമാന്തരമായി നടന പരിശശമങ്ങളെ കൂടുതരു നിരണ്ണയിക്കാന്‍ കഴിയും. ആധുനിക ചെറുക്ഷഥയുടെ രണ്ടാംഘട്ടത്തിലെ എല്ലാ കഥകളും ഈ ഗണത്തിരുപെ ടുന്നവയാണെന്ന്‌ ഇതുകൊണ്ടര്‍ത്ഥമാക്കുന്നില്ല. തങ്ങള്‍ ജീവിച്ച കാലത്തിലെ സാമൂഹി ക്രപള്‍നങ്ങളോട ശക്തമായി പ്രതികരിക്കുന്ന നിരവധി കഥകള്‍ ഈ എഴുത്തുകാര്‍ രചിച്ചിട്ടുണ്ട. മനുഷ്യന്‍” എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌ അവന്റെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അവസ്ഥകള്‍ മുകുന്ദന്‍, കാക്കു നാടന്‍, വിജയന്‍, സേതു മുതലായ ചെറുകഥാകൃത്തുക്കള്‍ എഴുതിയിട്ടുണ്ട. എന്നാല്‍ ആ കാലഘട്ടത്തിലെ കഥകളില്‍ മനുഷ്യന്‌ നേര്‍വിപരീതമായ അവസ്ഥ സൃഷ്ടിക്കാ നുള്ള ഒരു ധാരകൂടി ബോധപൂര്‍വും ഉള്‍പ്പെടുത്തിയിരുന്നു എന്ന്‌ വ്യക്തമാക്കാനാണ്‌ ഇത്‌: വിശദീകരിച്ചത്‌. ജി. മധുസൂദനന്റെ കഥയും പരല്‍സ്ഥിതിയും എന്ന കൃതിയിലെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്‌. മലയാള സാഹിതൃത്തിലെ ആധുനികത ഇന്‌ ചരിതമാണ്‌. ആധുനികത വ്യവ സായ സംസ്കൃതിയുടെ സൌഈന്ദരതൃശാസ്ത്രമായിരുന്നു. പ്രകൃതിയിരല്‍നിന്നുള്ള അസ്യവ ത്കരണം, പ്രപഞ്ചത്തില്‍ സഹജമായ അനീതി വെറും കെട്ടുകഥയാണെന്ന ധാര്‍ഷ്ടും, 253 വിഘടനവാദത്തോടുള്ള ഭക്തി, ജീവിതവിമുക്തമായ അമുരത്തത, ഉത്തരവാദിത്വരഹി തമായ അതിരുകവിഞ്ഞ ആത്മനിഷ്ഠത, എല്ലാതരം ആത്മീയതകളോടുമുള്ള പുച്ഛം, ഭാഷകൊണ്ടുള്ള വീഡിയോഗെയിം മഠ്രതമാണ്‌ സാഹിത്ൃമെന്നുള്ള അഹംമാര്രവാദം (ധാ ഇവയായിരുന്നു ആധുനികതയുടെ ദര്‍ശനത്തിന്റെ അടിസ്ഥാനഭാവങ്ങള്‍. 1976ല്‍ പ്രസിദ്ധപ്പെടുത്തിയ എം. മുകുന്ദന്റെ എന്താണ്‌ ആധുനികത്‌യാണ്‌ ആധുനിക തയെ സൈദ്ധാന്തികമായി നീരവ്വചിച്ചു കേരളത്തിലെ പ്രധാന ഗ്രന്ഥം. മനുഷ്യന്റെ ഭാവ നയെ വികസിപ്പിക്കുകയും കൈകളുടെ കരുത്ത്‌ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ആരോ ഗൃകരമായ ഒരു ഫ്യുമനിസ്റ്റ ദര്‍ശനത്തിന്‌ ആരംഭംകുറിക്കുക ഏനതാകണം ആധുനി കസാഹിതൃത്തിന്റെ ലക്ഷ്യം.” എന്നുപറഞ്ഞുകൊണ്ടാണ്‌ മുകുന്ദന്‍ തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നത്‌. ആ മഹാപ്രയത്നത്തിന്റെ ആദൃദശയായ നിഷേധത്തിലും വഡൃഥ യിലും മാതമേ മലയാളസാഹിത്യം എത്തിയിട്ടുള്ളുവെന്നും അവസാനഖണ്ഡികയിരു മുകുന്ദന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ നിഷേധത്തിനും വ്യഥയിലുംനിന്‌ ആധു നികസാഹിത്യം മുന്നോട്ടുപോയതേയില്ല എന്നുകാണാം. ഇതേ കാലഘട്ടത്തിലെത്തന്നെ മറ്റു പില എഴുത്തുകാര്‍ നവോത്ഥാനകഥയുടെ മനുഷ്യസങ്ംല്പത്തെ അംഗീകരിച്ചും അതിനെ കാലോചിതമായി പരിഷ്കരിച്ചും രചന കള്‍ നിര്‍വൃഹിച്ചുകൊണ്ടിരുന്നു. ആധുനികതയുടെ ”വിപര്തമനുഷ്ൃയബോധം” ഇവര്‍ തിരിച്ചറിഞ്ഞു. വൈപര്ത്ൃങ്ങളെ യുക്തിസഹമായി പരിശോധിക്കാനാണ്‌ ഈ എഴു ത്തുകാര്‍ തയ്യാറായത്‌. എം. സുകുമാരന്‍, പി. വത്സല, സി.വി. ശ്രീരാമന്‍, വികെഎന്‍ തുടങ്ങിയ എഴുത്തുകാര്‍ ഈ ഗണത്തില്‍പ്പെടുന്നവരാണ്‌. ചിതറുന്ന നവോത്ഥാനമനു പസമ്ംല്പത്തെക്കുറിച്ച്‌ ഇവര്‍ക്ക്‌ ആശങ്കകള്‍ ഉണ്ടായിരുന്നു. ആ മനുഷ്യസമകംല്‍്പത്തെ അത്തേപ്രകാരത്തില്‍ നിലനിരത്താ൯ കഴിയുകയില്ലെന്നും ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഒറ്റയാക്കുന്നതിലല്ല കൂട്ടായ്മയുടെ ഭാഗമാകുന്നതിലാണ്‌ മനുഷ്യന്‍ സാദ്ധൃത 254 കളുണ്ടാകുന്നത്‌ എന്ന്‌ ഇവര്‍ പറയാന്‍ ശ്രമിച്ചു. നവോത്ഥാന മനുഷ്യസങ്ംല്‍പവും മാന വികതാമുല്യങ്ങളും വെല്ലുവിളികളെ നേരിട്ടത്‌ ആധുനികപ്രവണതയുടെ രണ്ടാമത്തെ ഘട്ടത്തിലാണെങ്കിരു അതിനെ ന്ലനിര്‍ത്തോനുള്ള ത്രവ്രശമവും ഇതേ കാലഘട്ടത്തില്‍ നടന്നു. 8.10. പ്രതിമാനവികതാ സങ്കല്പം പാശ്ചാതു മനുഷ്യസങ്കല്പം ഒരു രാഷ്ര്രീയസുൃഷ്ടിയാണ്‌. അവന്റെ സ്ഥിതിയെ ക്ഴുറിച്ചും സമത്ചത്തെക്കുറിച്ചുമുള്ള പിന്തയില്‍നിന്നാണ്‌ ആ മാനവന്‍ ഉയര്‍ന്നുവന്നത്‌. ഈ സങ്കല്പം അഭിവൃദ്ധിപ്പെടുന്നത്‌ നിലനില്‍പിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളി ലൂടെയാണ്‌. അതിജീവനത്തിനുവേണ്ടിയുള്ള യത്നത്തില്‍ പ്രപഞ്ചത്തിലെ പല താള ക്രമങ്ങളും അവനു തിരുത്തേണ്ടിവന്നു. എല്ലാ തത്ചചിന്തകളിലും അവന ഇടംലഭിച്ചു വെന്നു മാത്രമല്ല ക്രേന്ദസ്ഥാനത്ത്‌ നിലകൊണ്ടതും അവനാണ്‌. എന്നാല്‍ ഏതു മനു പന എന്ന ചോദ്യം മനുഷ്യ ന്ടയില്‍നിന്നുതന്നെ ഉയര്‍ന്നുവന്നു. ഉള്ളവനും ഇല്ലാ തആഅഅവനും എന്ന വിഭജനത്തില്‍നിന്നാണ്‌ ആദ്യം ഏതു മനുഷ്യന്‍ എന്ന ചോദ്യം ഉയര്‍ന്ന ല്‍. വൈരുദ്ധ്യാധിഷ്ഠിത ഭതികവാദമാണ്‌ ഈ ചോദൃത്തിന്‌ യുക്തിസഹമായ ഉത്തരം നത്കാന്‍ ശ്രമിച്ചത്‌. പാശ്ചാത്ൃയമാനവികതാ ബോധം പ്രചാരത്തില്‍ വന്നതോടെ അതിനെ നിലനിര്‍ത്തോനാവശ്യമായ ആധുനികവിദ്യാഭ്യോസം, പാശ്ചാതൃമതബോധം ശാസ്ര്ര യുക്തി എന്നിവയും കടന്നുവന്നു. ഉള്ളവ൯/ ഇല്ലാത്തവന്‍, വെളുത്തവന്‍/കറുത്തവന, ആണ്‍/പെണ്‍, അധിനിവേശം ചെയ്തവര്‍; അടിമകളായവര്‍, നാഗരികര്‍ (ഗ്രാമീണര്‍ എന്നെ ല്ാമുള്ളൂ ലമ്പങ്ങള്‍ തമ്മില്‍ പല സംഘര്‍ഷങ്ങളും ഉയര്‍ന്നുവന്നിരുന്നു. സമ്പത്ത്‌ ഇല്ലാത്തവനും, കറുത്തവനും, പെണ്ണും, കോളനി, മുന്നാംലോകരാജ്യ ങ്ങളിലെ ആളുകളും, ശ്രാമീണനും പാശ്ചാത്യ മനുഷ്ൃസങ്കല്പത്തിന്റെ പരിധിയില്‍ 255 പെട്ടിരുന്നില്ല. തുല്ൃതയാണ്‌ മാനവികതയുടെ പൂര്‍ണ്ണത എങ്കില്‍ ഇവരുടെ നീതി ഏതു കാലത്താണ്‌ തീര്‍പ്പാക്കപ്പെടുക എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഈ ചോദ്യങ്ങളെല്ലാം വൃക്തമായി ഉയര്‍ന്നുവരുന്നത്‌ 19കേള്‍ക്കു ശേഷമാണെങ്കിലും തങ്ങള്‍ പരിഗണിക്ക പ്പെട്ട്രുന്നില്ല,/പരിഗണിക്കപ്പെടുന്നില്ല എന്ന ബോധം ഈ വീഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഉണ്ടാ യിരുന്നു. മാനവികതയെ സ്വീകര്ച്ചുകൊണ്ടുതന്നെ അതില്‍വന്ന കുറവുകളെ കുറി പുള്ള ചര്‍ച്ചയിലാണ്‌ പ്രതിമാനവികത എന്ന പദം പ്രസക്തമാകുന്നത്‌. നിലനില്‍ക്കുന്ന മാനവികതാബോധത്തിനു പകരംനിതക്കുന്നത്‌ ഏന്ന അര്‍ത്ഥ ത്തില്‍ “പ്രതി” എന്ന ഉപസര്‍ഗം മാനവികതയുടെ മുന്നില്‍ ചേര്‍ത്താണ്‌ പ്രതിമാനവി കത എന്ന വാക്ക്‌ നിഷപാദിപ്പിക്കുന്നത്‌. ഉന്നതവും കുലീനവുമായ സ്ഥാനത്തുനില്‍ക്കുന്ന ഒരു ദാര്‍ശനികപദ്ധതി ഏനനതില്‍നിന്‌ സ്യൂനസ്ഥാനത്തേക്ക്‌ ഇറക്കി നിര്‍ത്തപ്പെട്ട ഒരു പൊതുപചിന്ത എന്നതിലേക്കുള്ള “മനുഷ്യ ' സങ്കല്പത്തിലെ മാറ്റമാണ്‌ പ്രതിമാനവികത എന്ന്‌ സാമാസ്യേന പറയാം. പണ്ഡിതയുക്തിയെയോ മതദര്‍ശനങ്ങളെയോ രാഷ്രീയ പ്രതൃയശാസ്രതങ്ങളെയോ പ്രതിമാനവികത വിശ്വാസത്തിലെടുക്കുന്നില്ല. അനുഭവയാ ഥാര്‍ത്ഥ്യവും വര്‍ത്തമാനകാല അവസ്ഥയുമാണ്‌ ഇതിന്റെ പരിഗണനാവിഷയം. തത്വചിന്തകളും ദര്‍ശനങ്ങളും മുഴുവ൯ മനുഷ്യനേയും പൂര്‍ണ്ണമായി ഉള്‍ക്കൊ ളളുന്നില്ല എന്ന ചിന്താഗതിയില്‍നിന്നാണ്‌ പ്രതിമാനവികത ഉദയം ചെയ്തത്‌. ആത്മപപ കാശനം നടത്താന്‍ അവന്‍ സ്വായത്തമാക്കുകയും വികസിപ്പിക്കുകയും ചെയ്ത ഭാഷ ആധികാരിക്മല്ലെന്ന നിഗമനമാണ്‌ അതിന്റെ വേഗത വര്‍ദ്ധിപ്പിച്ചത്‌. പാശ്ചാതൃനവോത്ഥാനം ലോകത്തെ പഠിപ്പിച്ചു ശാസ്രതീയബോധം അതേ സ്വഭാ വത്തില്‍ സ്വീകരിക്കാന്‍ പ്രതിമാനവികതാ സങ്കല്പം തയ്യാറല്ല. ഉദാരമാനവികതയില്‍ പില നിഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന്‌ പ്രതിമാനവികതാബോധം കരുതുന്നു. പ്രകൃതിയെ 256 കൈകാര്യം ചെയ്യുന്നതിനായി നവോത്ഥാനം നിശ്ചയിച്ച കാഴ്ചപ്പാടുകള്‍ അപകടകരവും മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്ന പ്രതിമാനവികത വിശ്ചസിക്കുന്നു. പുരോ ഗതി വികസനം എന്ന്‌ സങ്കല്പങ്ങള്‍ പ്രയോജനവാദത്തിന്റെ സൃഷ്ടിയാണെന്നും അതിന്റെ ഗുണഫലം പീലരിരു ഒതുങ്ങുന്നതാണെന്നും പ്രതീമാനവികത പ്രചരിപ്പിക്കു ന്നു. കേരളീയ സാഹചര്യത്തിലും ഈ ചിന്താഗതി പ്രസക്തമാണ്‌. പാശ്ചാത്യ ആശയ ഗതി മുന്നോട്ടുവച്ചു മനുഷ്യസമ്കല്പത്തിലെത്തിച്ചേരാന്‍ വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഹൈന്ദവധര്‍മ്മങ്ങളില്‍നിന്ന്‌ മാറി ക്രിസ്തുമതം, ബുദ്ധമതം എന്നിവ സ്വീകരിച്ചാല്‍ മതി തുടങ്ങിയ ആശയങ്ങള്‍ കേരളീയ നവോത്ഥോനചിത്തയുടെ കൂടപ്പിറപ്പായിരുന്നു. മതപരിവര്‍ത്തന സംവാദങ്ങളില്‍ വേണ്ട്രത ലക്ഷ്യബോധം കാണാന കഴിയില്ലെങ്കിലും പ്രതിമാനവികതാസങ്കല്പത്തിന്റെ അവൃക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. പാശ്ചാത്യര്‍ ലോകത്തു നടത്തിയ രാഷ്ര്രീയവും സാംസ്കാരികവുമായ അധിനി വേശത്തെ, അതിനു വിധേയരായ ജനതയെക്കൊണ്ട ശരിയാണെന്നു സമ്മതിപ്പിക്കാ നുള്ള ഒരു നിഗുഡത്രന്തമായിരുന്നു ഉദാരമാനവികത എന്ന ആശയം. കോളനിജനത യേക്കാള്‍ വിജ്ഞരും നീതിമാന്‍മാരും കരുണയുള്ളവരുമാണ്‌ ഭരിക്കുന്ന പാശ്ചാതൃര്‍ എന്ന ധാരണ ഇത്‌ വളര്‍ത്തി. മറ്റേതു ഭരണാധികാരിയേക്കാളും പ്രജകളുടെ ഉന്നമന ത്തില്‍ താല്പരുമുള്ളവര്‍ തങ്ങളാണെന്ന്‌ കോളന്കളിലെ ജനങ്ങളെ വിശ്വസിപ്പിച്ചു. കോളനിജനതയെ അനുസരിക്കാന൯ു ബാദ്ധ്ൃതപ്പെടടവരാക്കിയ ഒരു ഘടകം ഉദാര്മാനവ കതയുടെ പ്രചാരമാണ്‌. ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ്‌ ചിന്തകനായ അന്റോണിയോ ്രാംഷി യുടെ സമ്മതഭരണം (ബിം ൩ ഥാബോ എന്ന വിപത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട സംഗ തമാകുന്ന ഒരു പശ്ചാത്തലം നവോത്ഥാന ചിന്തയിലുണ്ട്‌. നവോത്ഥാനം ലോകത്ത്‌ മനുഷ്യരേയും ദേശവാസികളേയുമാണ്‌ സൃഷടിച്ചുതെന്ന്‌ സാമാന്യേന വിലയിരുത്താം. നിലനില്‍ക്കുന്ന അധികാരഘടനയില്‍ പങ്കാളിത്തം (ലഗ്ന, നിയമവാഴ്ച റം 257 വ്‌, സുതാര്യത വഅലാ സമമ്പയം (സേം, തത്തുലൃതയും അഭിവ്യാപ BOO (iquity and inclusiveness), കാര്യക്ഷമതയും ഫല്പപാപൃതയും CEfficiency and effectiveness), So joS (Accountability) og3am'l (thin. 6EROBRGo QDBBSOHo OaiOHoONg) ണ്ടെന്ന്‌ ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. (പതിമാനവികതാബോധത്തിന്‌ അതിന്റേതായ സ്യായികരണങ്ങളും സാധ്ൃതക്ളുമുഞ്ടെടംലും അവയെ സ്വീകരിക്കുമ്പോള്‍ ചില മുന്‍ക രുതലുകള്‍ ആവശ്യമാണ്‌. ഏതൊരു ഭരണകൂടത്തിനും ബോധാനപരവും ഘടനാപര വുമായ ധര്‍മ്മങ്ങളുണ്ട്‌. പരിഷകൃത നാഗരികതയുടെ ഉയര്‍ന്ന തലങ്ങള്‍ എത്തിപ്പിടി ക്കാനാണ്‌ ഇത്‌ ലക്ഷ്യംവെക്കുന്നത്‌. ഉലപാദനസാമ്രഗികളുടെ അനുന്ധ്യൂതമായ വളര്‍ച്ചയ്ക്ക്‌ ഉപയുക്തമാകുന്ന രീതിയില്‍ ജനസാമാനൃത്തിന്റെ മാനസികവ്യാപാരങ്ങ ളെയും ധാര്‍മ്മികബോധത്തെയും പരുവപ്പെടുത്തിയെടുക്കുന്നവരാണ്‌ ഭരണാധികാരി കശ. എല്ലാതരം ബോധന്രപപ്രക്യകളിലൂടെയും വ്യക്തിയുടെ സമ്മതവും സഹകരണവും സാദ്ധയമാക്കിത്തീര്‍ക്കാനാണ്‌ അവര്‍ പരമാവധി ശ്രമിക്കുക. (പ്രശസ്ത ഇറ്റാലിയന്‍ ചിന്ത കനായ അസ്ലോണിയോ (ഗാംഷിയുടെ വാക്കുകള്‍ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ കൂടുതല്‍ പ്രസക്തമാണ്‌.” തികഞ്ഞ ജാധ്രതയോടെ മാനവികതാസങ്കലപത്തെ ഇന്നത്തെ സാഹചര്യത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. 9-൦ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ പാശ്ചാതൃനവോത്ഥാനബോധവും മാനവികതാബോധവും ഉണ്ടാക്കിയ ഉണര്‍വാണ്‌ തന്റെ ജീവിതാവസ്ഥകളെ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും മലയാളിയെ പ്രേരിപ്പിച്ചത്‌. ആ മാനവികതാബോധത്തില്‍നിന്നാണ്‌ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സന പോലെ കേരളത്തിലും പ്രതിമാനവികതാ സങ്കല്പം ഉയര്‍ന്നുവരുന്നത്‌. 6.34. (പ്രതിമാനേവ്കതയും ഉത്തരാധുനികതയും ആധുനികത കലാസാഹിതൃസംബന്ധിയായ ഒരു സങ്കല്പം മാതമല്ല സമൂഹ ത്തിന്റെ സമസതമണ്ഡലങ്ങളിലേയും ചലനനിയമവുമായി ബന്ധപ്പെട്ട ഒരു സംപ്രത്ൃയം 258 കൂടിയാണ്‌. പ്രതിമാനവികതയുടെ തുടര്‍ച്ചയായി കടന്നുവരുന്ന മറ്റൊരു സാങ്കേതികപ്ദ മാണ്‌ ഉത്തരാധുനികത. ലോകത്തിന്റെ എല്ലാ മേഖലകളിലും പ്രതൃക്ഷപ്പെടുന്ന നവച ലനങ്ങളെ ഉത്തരാധുനികത എന്ന പദം ഉള്‍ക്കൊള്ളുന്നു. ധന്മൂലധനത്തിന്റെയും കമ്പോ ഒവരുക്കരണത്തിന്റെയും വ്യാപനം ഉണ്ടാക്കിയ സാമൂഹൃക്രമത്തെയാണ്‌ നവലോക്ക്രമം എന്നതുകൊണ്ടെ അര്‍ത്ഥമാക്കുന്നത്‌. നിലനില്‍ക്കുന്ന എല്ലാ വിരുദ്ധപന്ദങ്ങള്‍ക്കുമപ്പുറം ലോകം ഒറ്റ കുമ്പോളുമാണെന്ന വിശ്വാസവും എല്ലാ ബന്ധങ്ങളും ഉലപാദകന്‍, ഉപഭോ ക്താവ എന്ന സമയിത ദന്ദത്തിലേക്കു ചുരുങ്ങേണ്ടതുണ്ട എന്ന ധാരണയും നവലോക ്രമം വളര്‍ത്തുന്നു. ആധുനികതയുടെ നിഷേധമനുഷ്യസങ്കല്പം ഇവിടെ പ്രസക്തമല്ല. പ്രതീക്ഷ യോടെ ജീവിക്കുന്ന മനുഷ്യന്‍ മാര്രമേ നിര്‍മ്മിതവസ്തുവിന്റെ ആവശ്യം വരുന്നുള്ളു. എന്നെങ്കിലും വരുന്ന മരണത്തെക്കുറിച്ച ദുഃഖിക്കാതെ, വര്‍ത്തമാനകാലത്തിന്റെ സത്ൃത്തെ ഉള്‍ക്കൊള്ളാന്‍ നവലോകക്രമം പ്രേരിപ്പിക്കുന്നു. ഏകാന്തതയെ വര്‍ദ്ധിപ്പി ക്കുന്ന നിശ്ശൂബ്ദതക്കുപകരം, ശബ്ദമുഖരിതമായ ആഘോഷങ്ങളെ സമൂഹത്തില്‍ നില CHEMI അവര ആഗ്രഹിക്കുന്നു. ന്രാശക്കുപകരം പ്രതീക്ഷയും (പ്രത്യാശയും ഉപ ഭോക്താവില്‍ വളര്‍ത്താന്‍ കമ്പോളമുലധനം ശരദ്ധിക്കുന്നു. സംസ്കാരത്തില്‍നിന്ന്‌ വരുന്ന എന്തും സാംസ്കാരികോത്പന്നങ്ങള്‍ എന്ന നിലയില്‍ പരിഗണിക്കുന്നതിനാല്‍ എല്ലാം മൂല്യനിര്‍ണ്ണയം ചെയ്ത്‌ വിറ്റഴിക്കാനുള്ള പദ്ധതികള്‍ അവര്‍ ഉണ്ടാക്കുന്നു. നവലോക (കമവും ഉത്തരാധുനികതയും കലാചര്‍ച്ചയിലും സാമുഹീ്കചിന്തകളിലും സംവാദരു പേണ ഇന്നും നിലനിതുക്കുന്നു. സാഹിത്യത്തിലെ ആധുനികതയുടെ തുടര്‍ച്ചയോ നിഷേ ധമോ അല്ല ഉത്തരാധുനികത. അത്‌ മനുഷ്യനും കമ്പോളവും തമ്മിലുള്ള വ്യവസ്ഥ കളെ നിരണ്ണയിക്കുന്ന ജീവിതാവസ്ഥയാണ്‌. പ്രതിമാനവികതാസങ്കല്‍പവും ഉത്തരാധു നികതയും ചില സന്ദര്‍ഭങ്ങളിലെങ്ക്ലും പരസ്പരാശ്രിതമായി നിലകൊള്ളുന്നു. 259 ഉത്തരാധുനിക സാഹിതൃത്തെക്കുറിച്ചുള്ള ഒരു നിര്‍വ്വചനം പല കാരണങ്ങളാല്‍ അസാദ്ധ്യമാകയാല്‍ “വര്‍ത്തമാനകാലകഥ' എന്ന്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷമുള്ള കഥ കളെ വിശേഷിപ്പിക്കാനാണ്‌ ഈ പ്രബന്ധത്തില്‍ ഉദ്ദേശിക്കുന്നത്‌. ഈ കഥകളിലെ മനു പ്യാവസ്ഥയെ സാമാന്യമായ: പരാമരശിക്കാതെ ഈ പഠനം പൂര്‍ത്തിയാവുകയില്ല. ആധുനികകഥയിലെ രണ്ടാംഘട്ടത്തിലെ മനുഷ്യസങ്കല്‍പത്തിന്റെ തുടര്‍ച്ചുയാണോ വര്‍ത്തമാനകാലകഥയില്‍ പ്രതൃക്ഷപ്പെടുന്നത്‌ എന്ന അമ്പേഷണം പ്രസക്തമാണ്‌. ആ കാലഘട്ടത്തിലെ എഴുത്തുകാര്‍ ഇന്നും രചനാരംഗത്ത്‌ സജീവമാണ്‌. വര്‍ത്തമാനകാല കഥയെക്കുറിച്ച്‌ മുന്‍വിധിയോടെ തിീര്‍പ്പുകല്പിക്കുന്നത്‌ ശരിയല്ല. ഏന്നാല്‍ മു൯്കഥക ളില്‍ അവര്‍ സൃഷ്ടിച്ച മനുഷ്യനെ അത്തേപ്രകാരത്തില്‍ അവതരിപ്പിക്കാന്‍ ഇന്നവര്‍ക്ക്‌ കഴിയുന്നില്ല. മയക്കുമരുന്നുകള്‍ക്ക്‌ അടിമപ്പെട്ടും മാനസികാഘാതത്തിന്റെ സമ്മര്‍ദുങ്ങ ജില്‍പ്പെട്ടും മരണത്തെ സ്നേഫപൂര്‍വും സ്വീകരിക്കുന്ന ഒരു കഥാപഠ്രതത്തിന്‌ ഉന്ന കഥാലോകത്ത്‌ സാംഗതൃമില്ല. കഥ ജീവിതത്തിന്റെ ഒരു പരിച്ചേദമാകയാലും സാമൂ ഹിക യാഥാര്‍ത്ല്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാലും ആഹ്ലാദിക്കുന്നമനുഷ്യനും ഇന്ന്‌ ഇവ രുടെ കഥകളില്‍ പ്രതൃക്ഷപ്പെടുന്നു. നവോത്ഥാനകാലത്തിന്റെ മനുഷുൃസങ്കല്‍ലപം, രച നയിൽ നിഷേധിക്കാന്‍ ശ്രമിക്കുമ്പോഴും ഈ എഴുത്തുകാരുടെ മാനസികബോധത്തില്‍ ആ സങ്കല്പം ലീന്മായി കിടന്നിരുന്നു. തകര്‍ക്കാന്‍ ആഗ്രഹിച്ച മേഖലകളിലാകട്ടെ ആര്‍ക്കും സജംല്പിക്കാന്‍ കഴിയാത്ത പരിവര്‍ത്തനമാണ്‌ തൊണ്ണൂറുകള്‍ക്കുശേഷം സംഭ വിച്ചുത്‌. മോഹിപ്പിക്കുന്ന കമ്പോളവും പ്രതിക്ഷ നല്‍കുന്ന വാഗ്ദാനങ്ങളും മനുഷ്യജീ വിതത്തെ ആകരഷകമാക്കിയതോടെ ആധുനികതയുടെ ഏകാന്തത, നിരാശ, മരണാഭി മുഖ്യം ഇവയെല്ലാം അആപ്രസക്തമായി. മറ്റൊരര്‍ത്ഥത്തില്‍ ധനമൂലധന വഡൃവസ്ഥയില്‍ അധിഷ്ഠിതമായ ആഗോളീകരണം ഇതിനെയെല്ലാം അതിപരിചിതങ്ങളാക്കി മാറ്റി. കലയിലെ സംഭവ്ൃതാനിയമങ്ങളെ അത്‌ 260 ശയിപ്പിക്കുന്ന വിധമാണ്‌ കാലം മാറിക്കൊണ്ടിരിക്കുന്നത്‌. കഥകളേക്കാള്‍ കാതുകമു ണര്‍ത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രതൃക്ഷപ്പെടുന്നു. ആധുനികതയുടെ രണ്ടാ മത്തെ ഘട്ടത്തിലെ ഒരു പിന്താപദ്ധതിയുടെ വികാസം ഇന്നും കഥയില്‍ സജീവമാണ്‌. സമ്ഗമായ ഒരു ജീവിതദര്‍ശനം അസാദ്ധ്യമാണെന്്‌ അവര്‍ വിശ്ധസിച്ചു. ലളിതമെന്ന്‌ കരുതുന്ന പലതും സങ്കീര്‍ണ്ണമാണെന്‌ ഇവര്‍ ചിന്തിക്കുന്നു. അടുക്കുംതോറും എല്ലാ പരിചിതങ്ങളും അപരിചിതമായി മാറുന്നതായി ഇവര്‍ക്ക്‌ അനുഭവപ്പെടുന്നു. അപ്രഗ്ഥ നവിധേയമെന് പ്രതൃക്ഷത്തില്‍ തോന്നാവുന്ന കാരങ്ങള്‍ അഴിക്കുംതോറും മുറുകുന്ന കുരുക്കുകള്‍ പോലെ ആയിത്തിരുന്നു. കല കലയെക്കുറിച്ച്‌ സംസാരിക്കുന്ന അവസ്ഥ സംജാതമാകുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയാണ്‌ വര്‍ത്തമാനകാലകഥയിലെ ആധുനികതാവാദത്തിന്റെ പി൯മുറക്കാര്‍ അനുഭവിക്കുന്നത്‌ എന്‍ അവര്‍ സ്വയം വിശ്ച സിക്കുന്നു. നവോത്ഥാനത്തെയും അതിന്റെ എല്ലാ പിന്താധാരകളെയും തിരസ്കരിക്കുന്ന ഒരവസ്ഥ ഇപ്പോഴും നിലനിരുക്കുന്നു. എന്നാല്‍ മലയാളുക്ഥയിലെ നവോത്ഥാന മനുഷ്യൃസമംല്പത്തെ കാലോചിതമായി പരിഷ്കരിക്കുകയും നിത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നത്‌ മറ്റുചില ഘടകങ്ങളാ ണ്‌. അവയെ സാമാന്യമായി താഴെപ്പറയുന്ന ക്രമത്തില്‍ വിലയിരുത്താം. ആധുനികതയോടൊപ്പം രചനാരംഗത്തേക്ക്‌ പ്രവേശിക്കുകയും ആധുനികതാവാ ദക്കാരേക്കാള്‍ കഥയെ ഗാരവത്തിലെടുക്കുകയും ചെയ്ത കഥാകൃത്തുക്കളാണ്‌ മനു ഷ്ൃപിന്തയെ നിലനിര്‍ത്തിയതില്‍ ശ്രദ്ധേയര്‍. കള്‍ മുതല്‍ രചനാരംഗത്ത്‌ കടന്നു വന്ന ഈ എഴുത്തുകാര്‍ മുന്ന്‌ കാരണങ്ങളാല്‍ പഠനവിദേയരാണ്‌. നവോത്ഥാനകാലത്തുനിനന്‌ വൃത്യസ്തമായി ലക്ഷ്യബോധത്തെ നിഷേധിക്കുന്ന ഒരു കാലഘട്ടമായിരുന്നു ആധുനികതയുടേത്‌. ആത്മാലാപങ്ങളും വ്ൃരത്ഥതയുടെ വിലാ 264 പങ്ങളും മുഴങ്ങിനിന്ന കഥാരംഗത്ത്‌ മാധ്യമലാളനയും വിപണനസാദ്ധൃതയും പ്രധാ നപ്പെട്ടതായിരുന്നു. ആധുനികര്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ച ഈ പരിഗണന ആധുനികതയെ നിഷേധിച്ച എഴുത്തുകാര്‍ക്ക്‌ ലഭ്യമായിരുന്നില്ല. സര്‍ഗ്ഗശേഷി വ്യാപാരതാല്പരൃത്തിനു മുന്നില്‍ അപ്രതൃക്ഷമായപ്പോള്‍ ഇവര്‍ കഥാരചനയെ ആത്മവിശ്വാസത്തോടെ മുന്നോ ടുകൊണ്ടുപോയി. മൂലയചിന്തകള്‍ വിപരിതമാകുന്ന ഒരവസ്ഥ നിലനിന്നപ്പോള്‍ യുക്തിസഹമായ പീല സമവാക്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന്‌ ഇവര്‍ വിശ്ചസിച്ചു. പലതരം വിഭജനങ്ങ ളാല്‍ വെല്ലുവിളികളെ ഒന്തിച്ചുനേരിടാനുള്ള സാമൂഹൃസന്ദര്‍ഭങ്ങള്‍ കുറവായിരുന്നിടടും പ്രതിക്ഷാനിര്‍ഭരമായ അമ്വേഷണങ്ങള്‍ ഇവര്‍ തുടര്‍ന്നു. രചനയിലും ഉള്ളടക്കത്തിലും കാലം സൃഷ്ടിച്ചു അതിര്‍രേഖകള്‍ കഥ എന്ന സാഹി തൃരൂപത്തില്‍ ഇവര ഇല്ലാതാക്കി. ആദൃകാലരചനയുടെ സങ്കേതങ്ങള്‍ മുതല്‍ ആധുനി കജിീവിതത്തല്‍ പ്രതൃക്ഷപ്പെടുന്ന വിവിധങ്ങളായ ആഖബ്യാനരീതികള്‍ വരെ ഈ കഥാ കാരന്മാര്‍ സമര്‍ത്ഥമായി! പ്രയോജനപ്പെടുത്തുന്നു. യാതൊരു വിളംബരങ്ങളുമില്ലാതെ മനുഷ്യനെ മനുഷ്യനായി സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. വരത്തമാനകാലകഥയുടെ സവിശേഷതകള്‍ പല്പ്രകാരത്തില്‍ തുടരന്നും വിശ ദികരിക്കാമെങ്കിലും മനുഷമ്യനെക്കുറിച്ചും മാനവികതാമുല്യത്തെക്കുറിച്ചും ഉള്ള ചിന്തയെ മുന്‍നിര്‍ത്തി മ വിഷയങ്ങളെ പരിമിതപ്പെടുത്തുകയാണ്‌. വര്‍ത്തമാനകാലകഥയിലെ ഷഥാകാരന്മാരെക്കുറിച്ചും കഥകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുവരികയാണ്‌. സി.വി. ബാലകൃഷണന്‍, യു.കെ. കുമാരന്‍, എന്‍. പ്രഭാകരന്‍, അക്ബര്‍ കക്കട്ടില്‍, ടി.വി. കൊച്ചു ബാവ, അശോകന്‍ ചരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌, വത്സലന്‍ വാതുശ്ശേരി, അഷ്ടമൂര്‍ത്തി മുതലായ കഥാകാരന്മാരും സി.വി. ശ്രീരാമന്‍, എം. സുകുമാരന്‍, സാറാ 262 ജോസഫ്‌ തുടങ്ങിയ മു൯ഗാമികളുമാണ്‌ കഥ എന്ന സാഹിത്ൃരൂപത്തെ ഗാരവമായി എടുത്ത്‌ മനുഷ്യനെ സമുചിതമായി പരിചതരിച്ചത്‌. മൂല്യങ്ങളെ കുറിച്ചുള്ള ധാരണ കള്‍ വളരെ മാറയിട്ടുണ്ടെങ്കിലും മാനവികത ഏന്ന ആശയം ഈ കഥകളില്‍ സജീയ്മാ ണ്‌. നവോത്ഥാനരചനകളുമായ്‌! മേല്‍പ്പറഞ്ഞ എഴുത്തുകാരുടെ രചനകളെ താരതമ്യം ചെയ്താല്‍ കാലോചിതമായും കലോചിതമായും പരിഷ്കരിക്കുപ്പെട്ട മനുഷ്യൃസങക ല്പത്തെയും മൂല്യങ്ങളെയും കാണാം. നവോത്ഥാനാനത്തര മലയാള ചെറുകഥയിലെ വികാസപരിണാമങ്ങളെ സാമാസ്യമായി വിലയിരുത്തിയതില്‍നിന്ന്‌ വര്‍ത്തമാനകാല മനുഷ്യസങ്കല്പത്തെക്കുറിച്ചും മാനവികതാമുല്യബോധത്തെക്കുറിച്ചും ഇനി പറയുന്ന നിഗമനങ്ങളിലെത്താം. * നവോത്ഥാനാനന്തര മലയാള ചെറുകഥയില്‍ കേള്‍ക്കുശേഷം പ്രതൃക്ഷപ്പെടു രപനകളെ ആധുനികം എന്നു വിശേഷിപ്പിക്കാം. ആധുനികതയെ പ്രാരംഭഘട്ടം, ദിതി യഘട്ടം, വരത്തമാനകാലഘട്ടം എന്ന്‌ നിലയില്‍ വേര്‍തിരിക്കാം. ആധുനികതയുടെ പ്രാരംഭഘട്ടത്തില്‍ നവോത്ഥാനകാല മനുഷ്യസമകലപത്തെയും മാനവികതാമൂല്യത്തെയും എഴുത്തുകാര്‍ വിഭക്തമനസ്സോടെയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ നവോത്റഥാനകാലം നല്‍കിയ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന്‌ ഭാഭതികസാ ഹചരൃത്തില്‍നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ കാലഘട്ടം നഷ്ടപ്പെടലുകളു ടേതും പ്രതീക്ഷാരാഹിതൃത്തിന്റേതുമാണെന്ന്‌ ഇവര്‍ മനസ്സിലാക്കി. വ്യക്തിയിലെ വൃക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യന്‍ മനുഷ്യനായിത്തിരുന്ന ഇടങ്ങളിലെല്ലാം അവന്‍ തിരസ്കൃതനാവുന്നതായി അവര്‍ ഭയപ്പെട്ടു. എങ്കിലും ഇവര്‍ മനുഷ്യനെ മാനിക്കാന്‍ തയ്യാറായി. മൂല്യങ്ങള്‍ കാലത്തിനനുസരിച്ചു തിരുത്തേണ്ടിവരുമെന്ന്‌ ഓര്‍മ്മിപ്പിച്ചു. * ആധുനികതയുടെ ദിതിയഘട്ടം, പൂരണ്ണാര്‍ത്ഥത്തിലല്ലെങ്കിലും അതിന്െ ഒരു 263 നിശ്ചിതസന്ദര്‍ഭം മുതല്‍ മനുഷ്യനെ ബോധപൂര്‍വം നിഷേധിച്ചു. മനുഷ്യസങക്കല്പത്തെ ഇല്ലായ്മ ചെയ്യാന്‍ മറ്റ കലാസാഹിതൃരൂപങ്ങളോടൊപ്പം, അവയേക്കാള്‍ തീരവമായി ശ്രമ! ച്ചു. പാശ്ചാത്യാധുനികതയുടെ യുക്തിയിരനിന്നുകൊണ്ടാണ്‌ ഈ പരീക്ഷണത്തിന്‌ അവര്‍ തുടക്കമിട്ടത്‌. പാശ്ചാത്ൃയനാടുകളില്‍ നിലനിന്നിരുന്ന മനുഷ്യസങ്ംല്പത്തെ അതിന്റെ നിര്‍മ്മിതിയിലെ ചേരുവകളുടെ പ്രത്യേകത കാരണം നിഷ്പ്രയാസം തകര്‍ക്കാന്‍ പാശ്ചാത്യനുധികതയ്ക്കു കഴിഞ്ഞു. പാശ്ചാത്ൃയനാടുകള്‍ അഭിമുഖീകരിക്കേണ്ടിവന്ന സവിശേഷസാഹചര്യങ്ങള്‍ അതിന്റെ വേഗരു വര്‍ദ്ധിപ്പിച്ചു. ഏന്നാല്‍ മലയാള ചെറുക ഗയയിലെ നവോത്ഥാനകാല മനുഷ്ൃസങ്കല്‍പത്തെ ഇല്ലാതാക്കാന്‍ ആധുനികതയുടെ ദദിതീയഘട്ടത്തിന്‌ കഴിഞ്ഞില്ല. കേരളീയ മനുഷ്യനിര്‍മ്മിതിയിലെ അസാധാരണതകളും മൂലൃസങ്കലപത്തിലെ സവിശേഷതകളുമാണ്‌ ഈ സാഹചര്യം സൃഷ്ടിച്ചത്‌. ആധുനി കതയുടെ രണ്ടാംഘട്ടത്തിലെ എഴുത്തുകാര്‍ നവോത്ഥാന പ്രവണതകളെ രചേനകളിരു നിഷേധിക്കുയ്പോഴും അവരുടെ അന്തര്‍മണ്ഡലങ്ങളെ ആ രചനാസങ്കല്‍പവും മുലു ബോധവും സ്വാധ്നിച്ചിരുന്നു. ഓരോ എഴുത്തുകാരിലും ആ കാലഘട്ടത്തിലെ മൂല്യ ബോധത്തെ നിഷേധിക്കുവാനുള്ള വൃശ്രത ഓരോ രൂപത്തിലാണ്‌ പ്രതൃക്ഷപ്പെടുന്നത്‌. മൂല്യനിഷേധങ്ങളില്‍ ആഗ്രഹിച്ചവിധം മുന്നേറുന്നതിന്‌ ഇവര്‍ക്കു കഴിഞ്ഞില്ല. * ഉത്തരാധുനികമെന് വിശേഷിപ്പിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ നവോത്ഥോ നകാല മനുഷ്യബോധത്തെ പൂര്‍ണ്ണമായും തിരസ്കരിക്കാതെ ഒരു പ്രതിമാനവികാ ബോധം ഉയര്‍ന്നുവരും. നവോത്ഥാനകാലഘട്ടത്തിന്റെ പരിധികളും പരിമിതികളും മന സ്സ്ിലാക്കി ആ മനുഷ്യസങ്കല്പത്തില്‍നിന്‌ അകുറ്റിനിര്‍ത്തപ്പെട്ട മനുഷ്യരെ മനുഷ്യസ ഒംലപത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള തീര്്രശമം കഥാകാരന്‍ നടത്തുന്നു. മറ്റ്‌ ഏതൊരു സാഹിത്ൃരൂപത്തേക്കാളും മനുഷ്യനെ പരിഗണിക്കുന്നതും അവ നോട നിതിപുലര്‍ത്തുന്നതും ഇന്നും കഥ എന്ന സാഹിത്ൃരൂപമാണ്‌. 264. a) Bio. fs 1. കൃഷ്ണപിള്ള എന്‍. : കൈരളിയുടെ കഥ, കോട്ടയം: സാഹിത (പ്രവര്‍ത്തക സഹകരണ സംഘവം, 199, പേജ്‌ 255 മുതല്‍ 2. സച്ചിദാനന്ദ൯ു : തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കോട്ടയം: ലിറ്റില്‍ (പിന്ന്‌ സ്‌, 1985, Gales 42 3. കേശവന്‍ വെളുത്താട്ട്‌ ചെക്കുട്ടി എന്‍.പി. : കേരളത്തിന്വെ ആധുന്കീകരണം, ചര്ര്രപര മായ പ്രശ്നങ്ങള്‍ (അവതാരിക), കാലിക്കറ്റ യൂണിവേഴ്സ്റ്റി! യൂണിയന്‍, 1990, പേജ്‌ 32 4, കേശവന്‍ വെളുത്താട : കേരളത്തിന്റെ ആധുനിക്കരണം, ചരിരതപര ചെക്കുട്ടി എന്‍.പി. മായ പ്രശ്നങ്ങള്‍ (അവതാരിക, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍, 1980, പേജ്‌ 13 5. ശ്രീകുമാര്‍ എം. (ഡോ) : പാശ്ചാത്യ, തത്ചചിന്തയുടെ ചരിതം, (വാള്യം ഒന്‌;, തത്ചചിന്തയ്ക്ക്‌ ഒരാമുഖം, (പ്രാചീന തത്വചിന്ത, തത്വ പബ്ലിഷിങ്ങ്‌ ഹാസ്‌, 2002 6. സുകുമാരന്‍ വി. : ആധുന്കതയുടെ അക്ഷരമാല, തൃശൂര്‍: പ്രൊഫ. പി. ശ്കരനനമ്പ്യാര്‍ ഫൌണ്ടേഷന്‍, 2004, പേജ്‌ 9-12 2, ശ്രീവത്സന്‍ ടി. : മതേതരത്ചത്തിനുശേഷം, കോട്ടയം: കറന്റ്‌ ബുക്സ്‌, 2004, പേജ്‌ 17 8, Albert Camus : ‘The Myth of Sisyphus,U.6.: Penguin Books, 1977, Page 35 9, Albert Camus > ‘The Myth of Sisyphus,U_.: Penguin Books, 1977, Page 36 0. Albert Camus : The Myth of Sisyphus,U.K.: Penguin Books, 1977, Page 36 13. അപ്പന്‍ കെ.പി. : കഥ: ആഖ്യാനവും അസനുദവസത്തയും, കോട്ടയം: ഡി.സി. ബുക്സ്‌, 399, പേജ്‌ 19 32. വാസുദേവനനായര്‍ ഏം.ടി. : എംടിയുടെ തെരഞ്ഞെടുത്ത കഥകള്‍ (നന്ദി എന്ന ആമുഖക്കുറിപ്പ്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 3968 33. വാസുദേവനനായര്‍ ഏം.ടി. : എം.ടിയുടെ തെരഞ്ഞെടുത്ത കഥകള്‍ (നന്‌ എന്ന ആമുഖക്കുറിപ്പ്‌, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 1968 265 14, പത്മനാഭന്‍ ടി. : ഗരരി (കഥകള്‍, കോഴിക്കോട: പി.കെ. ബേസ്‌, 19, പേജ്‌ 42 5. തോമസ്മാത്യു എം. : ആത്മാവിന്റെ മുറിവുകള്‍, തൃശൂര്‍: അങ്കണം, 1998, പേജ്‌ 190 36. മുകുന്ദന്‍ എം. : എന്താണ്‌ ആധുനികത? കോഴിക്കോട: പൂര്‍ണ്ണ പബ്ലിഷേഴസ൩, 1976, പേജ്‌ 33 18. സച്ചിദാനന്ദ : തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കോട്ടയം: ലിറ്റില്‍ പ്രിന്റ്‌ സ്‌, ടേ, പേജ്‌ 137 39. അച്ചുതന്‍ നമ്പുതിരി, അക്കിത്തം : അക്കിത്തം കവിതകള്‍, തൃശൂര്‍: കറന്റ്‌ ബുക്സ്‌, ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം, 2002, Gales 229 20. അയ്യപ്പപണിക്കര്‍ : അയ്യപ്പപണിക്കരുടെ കവിതകള്‍, കോട്ടയം: ഡി.സി. ബുക്സ്‌, 1984, പേജ്‌ 76 23. സേതൂ : നൂലേണി, കോഴിക്കോട: പി.കെ. ബ്രദേഴ്‌സ്‌, 1992, Col 30 22. വിജയന്‍ ഒ.വി. : കാറ്റുപറഞ്ഞ കഥ, കോട്ടയം: ഡി.സി. ബുക്സ്‌, 99, പേജ്‌ 5 23. മധുസൂദനന്‍ ഭി. : കഥയും പരിസ്ഥിതിയും, തൃശൂര്‍: കറന്റ്‌ ബുക്സ്‌, 200 24. അന്യോണിയോ ഗ്രാംഷ്‌ : ജയില്‍കുവ്പ്പുകള്‍, ഭരണകൂടവും പൌരസമൂ ഹവും, കോഴിക്കോട: പ്രോഗ്രസ്‌ പബ്ലിക്കേ ഷന്‍സ്‌, 2065 25. ശശിധരന്‍ എന്‍. : കഥ കാലം പോലെ, കാസര്‍ഗോഡ്‌. കലാ ക്ഷേത്ര, 1992 രാജഗോപാലന്‍ ഇ.പി. : കഥാപുര്‍വും, 16 മികച്ചു കഥകള്‍, ബഹു വചനം, പഠനം, കരിവള്ളൂര: ഇതള്‍, 1983 26. പ്രതിഭാസംഗമം (മുപ്പത്തിമൂന്ന്‌ തെരഞ്ഞെടുത്ത കഥകള്‍, എഡിറ്റര്‍: സി. ഹരിദാസ്‌, കഥാപഠനം: ആഷാമേനോന്‍, കാരുണ്യമാര്‍ഗ്ഗം കൈവെടിഞ്ഞ തഥാഗതന്‍ പ്രട്ടത്തു വിള കഥകളെക്കുറിച്ച്‌ സച്ചിദാനന്ദന്‍ നടത്തിയ പഠനം), സുകുമാരന്റെ പ്രസക്തി (എം. സുകുമാരന്റെ കഥകളെക്കുറിച്ച്‌ സച്ചിദാനന്ദന്‍ നടത്തിയ പഠനം) എന്നീ ലേഖനങ്ങളും വി. രാജകൃഷ്ണന്‍ എഴുതിയ ചെറുകഥയുടെ ഛന്ദസ്‌ (കോട്ടയം: ഡി.സി. ബുക്‌സ്‌, 1997), എം.കെ. ഹരികുമാര്‍ എഴുതിയ കഥ: ആധുനികതയ്ക്ക്‌ ശേഷം (്രപഭാതം പഫ്രിസ്തിംഗ്‌ & പബ്ലിഷിംഗ്‌ കമ്പനി, 2000) എന്നി പുസ്തകങ്ങളും അംബികാസുതന്‍ മാങ്ങാടിന്റെ വാലില്ലാത്ത കിണ്ടി എന്ന പുസ്തകത്തില്‍ ചേര്‍ത്ത എന്‍. ശശിധരന്റെ 'പരിരതത്തിന്റെ വേരുകളും മുള്ളുകളും എന്ന ലേഖനവും ടി.എന്‍. പ്രകാശിന്റെ വാഴയില” എന്ന സമാഹാരത്തിന്‌ എം. തോമസ്മാത്യു എഴുത്യ “കീഴ്സ്ഥായിയിലെ ഒരു ദൂരന്താലാ പനം' എന്ന പഠനവും ക്രേനികരിച്ചാണ്‌ ഈ നിരീക്ഷണങ്ങളില്‍ എത്തുന്നത്‌. 266 പ്സംഹോരം ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട നിഗമനങ്ങളും വസ്തുതകളും താഴെ പറയു ന്നവയാണ്‌. 1. മനുഷ്യനെക്കുറിച്ചും, മനുഷ്യന൯ മനുഷ്യനായിത്തിരുന്ന (പ്രകിയയെക്കുറിച്ചും പാരരസ്ത്ൃര്‍ക്ക്‌, വിശിഷ്യാ ഭാരതിയര്‍ക്ക്‌ ന്ധന്തമായ ചില വീക്ഷണങ്ങള്‍ ഉണ്ടാ യിരുന്നു. താത്കാലികമോ സവിശേഷമോ ആയ ലക്ഷ്ൃത്തിനപ്പുറം ആ വീക്ഷ ണങ്ങള്‍ ന്ലനിരുക്കുന്നതിനാവശ്ൃയമായ മുനകരുതലുകശ ഭാരതീ്യര സ്ഥ്കരി ച്ചു. ആര്യവും വരേണ്ൃയവുമായ ഈ വീക്ഷണങ്ങള്‍ എ.ഡി. എട്ടാം നൂറ്റാണ്ടുവരെ കാലോചിതമായി പരിഷ്കരിച്ചും കലാചിന്തകളാല്‍ പരിപോഷിപ്പിച്ചും നില നിര്‍ത്താന്‍ ശ്രദ്ധിച്ചു. ഈ ചിന്തകള്‍ക്ക്‌ സമാന്തരമായി ഭാരതത്തില്‍ പ്രാദേശിക സ്കംലപങ്ങളും നിലനിന്നിരുന്നു. ഇന്ത്യയിലാകെ ആര്യന്മാര്‍ അധിവാസമുറപ്പിച്ച തോടെ അവരുടെ മനുഷ്യവിക്ഷണവും പ്രാദേശിക വീക്ഷണങ്ങളും ഇടകലര്‍ന്ന്‌ ഒരു മനുഷ്ൃസങ്കല്പം രൂപപ്പെട്ടു. പാശ്ചാത്യര്‍ അവരുടെ നാടുകളിലെ മനുഷ്യസ ടംല്പത്തെ അധിനിവേശം ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. 267 സമൂഹത്തിനെ പലരീതിയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന അഭൃസതവിദൃര, പുരോഹിതര്‍, പടയാളികള്‍, വണിക്കുകള്‍, എന്നിവരിലൂടെ ഈ സങ്കല്പം (ച്‌ രിപ്പിക്കുന്നതിന്‌ അവര്‍ ശ്രദ്ധിച്ചു. അധികാരഘടനയുടെ സയകര്യങ്ങള്‍ ഉപയോ ഗപ്പെടുത്ത ഇതിനെ വ്യാപകമാക്കാന്‍ ജവര്‍ ശ്രമിച്ചു. പ്രാഛ്നകാലാതൊക്ടുളള ഭാരതയ മനുഷ്യ്ഥ്കണവും (്വറാദേശ്ക (BIOHAD BM} 4 ്ന്തയും അശിസിവേശം ചെയ്ത പാശ്ചാത്യരുടെ മനും്യസങ്കല്ചവും ഇകെ ലര്‌ സൃഷട്ചെടുത്തതാണ്‌ ഇരുപതാംനുറ്റാണ്ട്ലെ അഭ്ൃയസ്ധതശ്ദ്യനായ കേര ഒയാന്റെ മനുഷ്ുസങ്കലപാ. 2. ഓരോകാലത്തും നിലനില്‍ക്കുന്ന സാമുഹൃഘടന, അതിന്റെ നിലനില്പിനാധാ രമായതും അധികാരഘടനയ്ക്ക്‌ ആശാസ്യമായതും പരിഷ്കൃതമെന്നു വിശ്ചസി ക്കുന്നതുമായ ചിട്ടകള്‍ക്കും പെരുമാറ്റരിത്കള്‍ക്കും രൂപം നല്‍കും. ഇവയെ സാമാ സ്യാര്‍ത്ഥത്തില്‍ മൂല്യബോധം എന്നു വിശേഷിപ്പിക്കാം. സമൂഹഘടനയിലുണ്ടാ കുന്ന മാറ്റം മുല്യസങ്കല്പങ്ങളേയും മാറ്റിക്കൊണ്ടിരിക്കും. ഏന്നാല്‍ മനുഷ്യനെയും അവന്റെ ജീവിതത്തേയും ഒരനുസ്്യുതിയായി നിരീക്ഷിച്ചാല്‍ ചില മുല്യസങ്കല്പ ങ്ങള്‍ മനുഷ്യബോധത്തെ നിരന്തരം സ്വാധീനിക്കുന്നതായി കാണാം. മനുഷ്യനും മനുഷ്യനും തമ്മിലും അവന്‍ അധിവസിക്കുന്ന ഭൂരി, ഇതര ജീവജാലങ്ങള്‍ തുടങ്ങി ഇടപെടേണ്ടിവരുന്ന മേഖലകളെയും മുന്‍നിര്‍ത്തി ചില പിട്ടകശക്കും പെരുമാറ്റ രീതികള്‍ക്കും സമൂഹം രൂപം നരതകും. ഘടനാപരമായ മാറ്റം, ഈ പീടടകളെ സ്വാധി നിക്കുമെങ്കിലും ഘടന മാറുസ്പോഴും ചിട്ടകള്‍ മാറുന്നതിന്‌ കൂടുതല്‍ സമയമെടു ക്കും. മാറുന്ന കാലത്തിനും, സാമൂഹ്കബോധത്തിനുമനുസരിച്ചു മനുഷ്യന്‍ തന്നെ പുനര്‍നിവേചിക്കാനും ആത്മവശ്ധാസത്തോടെ ജ്വക്കാനും സഹായകമായ മൂല്യ 268 ബോധങ്ങള്‍, മാനവികമൂല്യത്തില്‍ ഉള്‍പ്പെടുന്നു. മൂല്ൃസങ്കല്പങ്ങള്‍ക്ക്‌ പൊതു വായ ചില അടിസ്ഥാനമുണ്ടെങ്കിലും കാലദേശപ്രമാണങ്ങള്‍ക്കനുസരിച്ചു പ്രത്യ ക്ഷീകരണങ്ങള്‍ വ്യൃതൃസതമാകും. മാനവികത, മുലൃചിത്തയുടെ ക്രേന്ദസ്ഥാന ത്തുവരുന്നത്‌ മദ്ധ്ൃകാലത്തിന്റെ അവസാനഘട്ുത്തിലാണ്‌. പാശ്ചാത്യാധിനിവേ ശമാണ്‌, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനവികതയെ മുല്യപിന്തയുടെ Gal സ്ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌. ക്രൈസ്തവചിന്തയുടെ സങ്കുചിതവും വിശാലവു മായ എല്ലാ ചര്‍ച്ചകളിലും മനുഷ്യന൯ സജീവമായ ഒരു പരിഗണനാവിഷയമായിരു ന്നു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം തീരവമായ ദൈവ, സ്വര്‍ഗ്ഗസങ്ക ല്പങ്ങള്‍ ഉപേക്ഷിച്ചു. മനുഷ്യന്‍ ദൈവസ്ൃഷ്ടിയാണെന്ന വിശ്വാസത്തില്‍ ഉറച്ചു നിന്ന്‌, ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുവെന്ന്‌ ക്രൈസ്തവത പ്രചരിപ്പിച്ചു. ദൈവമ്വര്‍ഗ്ഗ സങ്കല്പങ്ങളോടൊപ്പം മനുഷ്യനും ഭൂമിയും തുല്യപ്രാധാനൃത്തോടെ പരിഗണിക്കപ്പെട്ട. “ഭുമിയിലെ ന്വാദ്സ്കളായ മനുഷ്യരുടെ വേര്തിമ്്ല്ലാത്ത കൂട്ടായ്മയാണ്‌ മാന ദ്കത എനാ സങ്കഷ്ചം പത്ത്നഞ്ചാം നൂറ്റാണ്ടോടെ ക്രൈസ്തവത വളര്‍ത്തു? യതും വ്വ രാജ്യങ്ങളി്‌ത്‌ ആഗ്പത്ചം ഉറപ്പ്‌ പാശ്ത്ൃശക്ത്‌കള്‍്‌ അധ്കാ ഘടനയുടെയും വ്ദ്യാഭ്യാസത്ത്സ്വ്യും മരതറശ്ഥാസത്തമ്റെയും സഫ്ായ ത്തോടെ പ്രചതിച്ച്ച്ചതുമാണ്‌. 3. മൂല്യബോധത്തെ സൃഷടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സംഹരിക്കുന്ന ത്തിലും കലയും സാഹിത്യവും സുപ്രധാനമായ പങ്കുവഹിക്കുന്നു. അതാതു കാല ഘട്ടത്തിലെ പ്രചാരമേറിയ സാഹിത്ൃജനുസുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ മൂല്ൃസങ്കലപങ്ങളേയും അതിന്റെ പ്രതൃക്ഷീകരണങ്ങളെയും 269 വിശകലനം ചെയ്യാ൯ കഴിയും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്ൃരൂപങ്ങളിലൊന്നായ ചെറുകഥ മാന വിക്ര എന്ന മുല്യബോധത്തെ ഗരവപൂര്‍വം കൈകാര്യം ചെയ്തിട്ടുണ്ട്‌. പാശ്ചാ ത്യാധീപത്ൃത്തിന്റെ ഫലമായി മലയാളസാഹിതൃത്തിര പ്രചാരം നേടിയ ചെറു കഥ മാനവികതയെ സൂക്ഷമാര്‍ത്ഥത്തില്‍ അവതരപ്പിച്ചിട്ടുണ്ട. ഇതിവൃത്തം, രൂപ ഘടന, പഠ്രതചിര്രണം, ആഖ്യാനം, ഭാഷാശൈലി എന്നിവയിലെല്ലാം മനുഷ്യാഭി മുഖമായ വളര്‍ച്ചയാണ്‌ മലയാള ചെറുകഥയുടെ ചരിതം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയുക. ആഷ്്യകാഥ മുത്ത്‌ ആധുത്കകാലം വരെ വായനക്കാരുടെ അദഭ്രുഛഹ്കളെ ന്യ ര്തിച്ഛ്‌ നിലന്്ത്ക്കുന്ന ചെറുകഥ എളല്ലാക്കാലത്തും മനുഷ്യനെ അനുഭാവപുര്വാ വ്കഷ്ക്കാനും ആഗഗഹത്തിമുഷതിച്ച്‌ വളരാനും സഹായിച്ചു. ആഗഗ്ഹങ്ങളെ രുപ പ്ലെടുത്തുന്നത്തലും അഭ്ഗമ്യമാക്കുന്നത്ത്ലും അധ്‌കാരഥമെയുടെ സ്ഥാനം നിരിണ്ണായകമാണെന്ത്‌ ജനങ്ങളെ ബോദലയച്ചെടുത്തുന്നത്ത്ത്‌ ചെറുകഥ മുക്യമായ പങ്കുവഹിച്ചു. ഇതര സാഹ്‌ത്ചരുപങ്ങളെ അപചേകമ്ച്ച' മാനവ്കതാബോശത്തെ സ്മര്ത്ഥ്മായും സാരര്‍ത്ഥക്മായും കൈകാര്യം ചെയ്തത്‌ ചെറുകഥ എന്ന സാഹ്‌ തൃരുപമാണ്‌. മലയാള സാഹിത്ൃത്ത്ലെ സ്ഥിത്യും വ്ൃത്യസ്തമക്ല. 4. നിലനിന്നിരുന്ന സായ്പദായികമുല്യബോധങ്ങളില്‍നിന്ന്‌ മലയാളി വഴിമാറുന്നത്‌ ഇരുപതാംനുറ്റാണ്ടിന്റെ ആദൃദശകങ്ങളോടെയാണ്‌. സാമൂഹികജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിരവധി മാറ്റങ്ങള്‍ നടന്നത്‌ ഈ കാലഘട്ടത്തിലാണ്‌. ച്ര്രതകാരനമാര്‍ നവോത്ഥാനകാലഷട്ടം എന്നു വിശേഷിപ്പിച്ചിരുന്ന ഈ സന്ദര്‍ഭ ത്തില്‍ നവോത്ഥാനത്തെ സൃഷ്ടിക്കുന്നത്‌, പാശ്ചാത്യ കൊളോണിയല്‍ ആധിപ 270 തൃത്തിന്റെ താല്‍പര്യങ്ങളാണ്‌. കൊളോണിയല്‍ ചുഷണം നിലനിര്‍ത്തുന്നതിനും പാശ്ചാതൃവിധേയത്ചം ബലപ്പെടുത്തുന്നതിനുമാണ്‌ ആ താല്പര്യങ്ങള്‍ ഈന്നര നല്‍കിയത്‌. മനുഷ്യനെയും പൊതുൂസമുഹത്തേയും കൈകാര്യം ചെയ്യുന്നതിനാ വശ്യമായ “ഉദാര മാനവികത എന്ന സങ്കല്‍പം ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാ ണ്‌. ഇതിലൂടെ മലയാളി 'പരിഷകൃത്‌മെന്്‌ പാശ്ചാതൃര്‍ ബോദ്ധ്യപ്പെടുത്തിയ ചിന്താ ധാരകളെ സ്വികരിച്ചു. പാശ്ചാത്യര്‍ ലോകത്തു നടത്തിയ രാഷ്ട്രീയവും സാംസ്‌കാ രികവുമായ അധിനിവേശത്തെ അതിനു വിധേയരായ ജനതയെക്കൊണ്ട ശരിയാ ണെന്നു സമ്മതിക്കാനുള്ള ഒരു നിഗുഡത്ര്ത്രമായിരുന്നു ഉദാരമാനവികത എന്ന ആശയം. അടിമരാജ്യങ്ങളിലെ ജനങ്ങളേക്കാള്‍ വിജ്ഞരും നിതിമാ൯മാരും കരു ത്തുള്ളവരും അവിടെ ഭതിച്ച്രുന്ന ഭരണാധികാരിയേക്കാശ പ്രജകളുടെ ഉന്നമന ത്തില്‍ താല്പര്യമുള്ളവരും തങ്ങളാണെന്്‌ അവരെ ബോദ്ധയപ്പെടുത്താ൯ന്‍ ഈ കാഴ്ചപ്പാടിലൂടെ അവര്‍ ശശദ്ധിച്ചു. പാശ്ചാത്യാധികാരഘടനയും പാശ്ചാത്യ ക്രൈസ്തവ മതബോധവും നിലനില്‍പിന്‌ പരസ്പരം ആശ്രയിക്കുകയും, നിന്ദ്യ മായ കാര്യങ്ങളില്‍ പോലും പരസ്പരം സഹായിക്കുകയും ചെയ്തു. ഈ കാലഘ ടമാണ്‌ മലയാളിയുടെ മനുഷൃസങ്കല്‍്പത്തേയും മുല്യബോധത്തേയും പുന്പ്രകമീ കരിച്ചത്‌. പാശ്ചാത്യ സൃഷഖ്യായ ഉദാരമാനവ്കത മനുഷ്യനും ദൈവവും തമ്മിലുള്ള AUNVOTID ABAD) സഹായകമായ വധം ചുനര്‍ന്ര്‍്വഛ്‌ചു. (പഷ്യത്ത്‌ ആരാ ക്കാനുള്ള വസതുഖ്ളു; കൈകാര്യം ചെയ്യാനും ചുഷണം ചെയ്യാനും ഉള്ള വര ദാനാമാണെന്ന സ്പങ്കഷ്പം വളര്‍ത്ത്‌ ചാക്കമായ കാലസങ്കല്ചത്തെ രേഗ്യമാ ഥാന്‌ (ശര്ധ്ച്ചു്‌. കാലം മുന്നോട്ടു സഞ്ചതക്കുന്നുവെത്തും അതത്മ്റെ്‌ ലക്ഷ്യം പുരോ ഗത? ആണെന്നതും ചിന്തിക്കാന്‍ മുപതിച്തച്ചു. ശാസ്ധ്തിയമായ യുക്ത്‌ബോശം 271 വളര്‍്ത്താവും അന്വുനേടാതും മനുഷ്യനെ പ്രോത്സാഹ്‌ച്ച്‌ച്ചു. 5. ഉദാരവും കേവലവുമായ മാനവികതയെ അതാത്‌ പ്രദേശങ്ങളിലെ മുര്‍ത്തസാഹ ചരൃവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ യത്നിച്ചുത്‌ മാര്‍ക്സിയന്‍ ദര്‍ശന മാണ്‌. സാരരാജ്യത്വം മുതലാളിത്തത്തിന്റെ വികസിത ഘട്ടമാണെന്നും മുതലാ ളിത്ത വയവസ്ഥ പുഷണാധിഷ്ഠിതമാകയാല്‍ അവര്‍ മുന്നോട്ടുവെക്കുന്ന ആശയ ഗതികള്‍ ചുഷണതാലപര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നതാണെന്നും മാര്‍കസി യ൯ ദര്‍ശനം പ്രചരിപ്പിച്ചു. മാരര്‍്കന്ധ്യന്‍ ദര്‍ശനത്തിന്റെ സാംസകാത്ക ഇടചെടക്്‌ന്‌ നേതൃത്വം നത്ക്യ AL CDIDDD AVIAN OLMAKMOIDA Ctr ULDIN AA OOM AM UEYAMMODIN ദ്‌കതയിമ്ലക്ക്‌ മാനവ്കതാബ്ബോേഗത്തെ വളര്‍ത്ത്‌. UuBQacoho മാനദ്ഥ്കതാ ബോധം കേരള?യമ്പമുഹത്തെ മ്മ്ര്ണ്ണായകമായ? സ്ധാധ്‌നിച്ചു. ഇതരസ്പങ്കലച ങ്ങള്ത്‌ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‌ /ശമിച്ഛില്ലെങ്ക്ലും, സോഷ്യലിസ്റ്റ്‌ ന്യലി സത്തിന്റെ മചതാപദ്ധതികള്ലുടെ ആ ആശയത്തെ പ്രധാനമായും പ്രചതിപ്ചിച്ത്‌ ചെറുകഥ എനന സാഹ്ത്ൃരുപമാണ്‌. 6. നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രചാര്മുണ്ടായിരുന്ന സാഹിത്യരൂപം ചെറു കഥയാണ്‌. നവോത്ഥാനചിന്തയുടെ മുഖ്യരപ്ചാരകന്‍ ചെറുക്ഥാകൃത്തായിരുന്നതി നാര പാശ്ചാതൃമുല്യബോധത്തേയും മനുഷ്ര്രസമംലപത്തേയും അവര്‍ സ്വാഹശീക രിച്ചതും പുനഃസൃഷ്ടിച്ചതും മാനവികതാപഠനത്തിലെ പ്രധാനപ്പെട്ട മേഖലയാണ്‌. പാശ്ചഥത്യ വിദ്യാഭ്യാസ്സത്തിന്റെിയും മദ്ധ്യകാലാത്തയത്ത്ലെ ക്രൈസതദതയുടെയും സ്വാഗതം സ്ഥാഭാറ്‌കമായും നവോത്ഥാനകാല ചെറുകഥാക്യത്തുകകള്‌ത്‌ ഉണ്ടാ വരുത്തു. എന്നാര്‌ സഹജമായ ചഛ്ത്താശേഷ്കൊകണ്ടും മന്ത്ര ല്നമായ്‌ കുട 272 MIQID GIODIDAYA (BIOMLAYLDID AN} MELASMA GlasOIM WIAVo ഫുരോഗ്മന സാഹിത്ൃപ്രസ്ഥാനം ഉയര്‍ത്മത്യ ദാര്ശത്കഛ്ത്മയുടെ സ്ഥശ്നം കൊണ്ടും അവര്‍ ഷ്ച്ച്‌തുന്ന കാലഘട്ടത്ത്‌മലെ മുര്ത്തമായ BOON db AUVIAO DIOS ഞ്ളാഥ്ും കൊക്ളോണ്ട്യല്‍ നവോത്ഥാന സങ്കല്പത്മെയും മാനവ്കതാബോഗ തെമയും ഡ്ൃയത്്രേകര്തിയ്ലാണ്‌ നവോത്ഥാന ചെറുകഥാക്യത്മുകള്‍ സഥ്കത്‌ 27. പാശ്ചാത്യ അധികാരഘടന മുന്നോട്ടുവയ്ക്കുന്ന നവോത്ഥാനപദ്ധതിയില്‍ ചില അപകടങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ നവോത്ഥാനകാല ചെറുകഥാകൃത്തുക്കള്‍ കരു തി. 3930കള്‍ മുതല്‍ 60കള്‍ വരെയുള്ള മലയാള ചെറുകഥയുടെ കാലയളവിനെ നവോത്ഥാനകാലം എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി ഒരു ഏകകമായി സ്വീകരി ക്കാവുന്നതാണ്‌. നിരവധി ആന്തരവൈരുദ്ധ്യങ്ങള്‍ കണ്ടെത്താമെങ്കിലും മനുഷ്യ സജംലപത്തിലും മാനവികതാമുലൃയബോധത്തിലൂം ഈ എഴുത്തുകാര്‍ സമാനമായ ചില വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തി. പാശ്ചാത്യ മാനവികതാബോധത്തില്‍ ഉള്‍ക്കൊ ണ്ടിരക്കുന്ന അബദ്ധധാരണകളെയും അപകടങ്ങളെയും (ക്രാന്തദര്‍ശികളായ ഈ എഴുത്തുകാര്‍ കഥകളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശദ്ധിച്ചു. അവ താഴെപ്പറയുന്നവയാണ്‌. * മനുഷ്യനും ദൈവവും തമ്മിലുളള ബന്ധം സമ്ഗ്മാണ്‌ എന്ന്‌ ക്രകസ്തവ ദര്‍ശനം കരുതുകയും പ്രചതിപ്പ്ക്കുകയും ചെയ്തു. തങ്ങളുടെ അധികാരഘടനയുടെ ന്ന്ല റ്ത്ച്്സ്‌ ആഗാമത്മായത്‌ എന്നു ന്മ്ലയ്ക്കാണ്‌ പാശ്ഥാത്യണ്ഥശം ദൈവബന്ധഥത്തെ സമ്രഗ്മായ്‌ ചരത്കതിച്ചത്‌. എന്നാല്‍ ഇത്‌ മാനവ്കതാബോശത്ത്്‌ന്‌ ന്രക്കു് തള എന്ന ആശയം ഇവര്‍ മുന്നോട്ടുവച്ചു. ചോദ്യം ചെയ്യാതെ ദൈവത്തെയും 273 വ്ധിയെയും സ്ഥ്കതിക്കുണമെന്ന കാഴ്ചപ്ലാട ഇവര്‍ അംഗ്‌കത്ച്ചി് മനുഷ്യനും ദൈവഡും തശ്മ്ലുള്ള ബന്ധം തആദ്ധ്യാത്മ്കതചത്ത്ത്‌ സമ്രഗമ്ഥാകാമെങ്ക്ലും ായോശഗ്‌കതലത്തില്‍ ഐച്ഛ്‌ികമാങെസ്ന്‌ ഇവര്‍ കരുത്ത്‌. * മമുഷ്ടയും (atHLOMBVjo OMMOLBRE ബന്ധം കൈകാര്യകര്ത്തയത്ചത്ത്‌സ്റ്യും വ്ന്യോഗത്തന്റേതുമാണെന്ന മാരണ പാശ്ഥത്യബോധഥം മുന്നോട്ടുവച്ചു. .പ്റക്യു താരാധരാത്ത്യ്ത്‌ ദുമ്യും വൃക്ഷങ്ങളും സസ്ധൃഷ്താദ്കളും എല്ലാം പത്‌ഗണ്്‌ ക്കാപ്പെ്കിരുന്തു. പാഗന്മ്സത്തെ എത്തിര്‍്ത്ത ക്രൈസ്ത (പകൃതി ആരാധിക്കാ നുള്ള അത്ഭുതവസ്തുവമ്ല എന്നാണ്‌ പഠിപ്പിക്കാന്‍ ശ്രമിച്ചത്‌. (പക്യത്ത്യെ കിഴ്പ്പെ' ടുത്താനും സംക്കെനുമുകള്ള അവകാശം മനുഷ്യ സുണ്ടെന്‌ അവര്‍ പ്രചതിപ്പ്‌ എ. ഈ ഛ്ത്താഗത/യോട നവോത്ഥാനകാല ചെറുകഥാകൃത്ത്‌ സന്ധ്‌ചെയ്തള്ു; മണ്ണും മനുഷ്യനും ഇതര ജ്റ്ാലങ്ങളും എല്ലാ ഭുമ?യുടെ അവകാശ്‌കളാ ണെന്ന്‌ മലയാളിയെ ഓരമ്മപ്പെടുത്തിയത്‌ നമ്ോത്ഥാനകാല ചെറുകഥയാണ്‌. * ആരാധനയുടെ സദര്‍ഭത്തിലാണ്‌ മമുംഷഥ്യനും ONBAUMA OBMALYBB GIAMaAMa വാദം പുര്‍ണ്ണമാകുന്നതെസ്സ്‌ പാശ്ചാത്യര്‍ കരുത്ത്‌. എസ്സാത്‌ സഹമജ്ജ്വ്‌യോടുള്ള ബെന്ധഥം ദൈവസസാത്ത്ദല്യത്തെ ഓരീക്കല്ും ഓര്‍മ്മപ്പെടുത്തലും ആകണമെന്ന്‌ ഈ ക്ഥാകാരത്മാര്‍ ഓരമ്മ്പ്്ച്ചുകൊങ്ഞങ്‌രുന്നു. 8. ഏതൊരു മൂല്യബോധവും ഒരു നിശ്ച്ത സാമൂഹൃഘടനയുടെ ഉല്പന്നമാണ്‌. നവോത്ഥാന കാലഘട്ടത്തിലെ മൂല്യബോധം നാടുവാഴിത്ത സാമ്പത്ത്ക സാമൂ ഹൃഘടനയുടെയും മുതലാളിത്ത സാമൂഹൃഘടനയുടെയും സങ്കീരണ്ണമായ ഒരു സമ്മിശ്രമായിത്തിര്‍ന്നത്‌ ഈ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു. നവോത്ഥാനപദ്ധതി പാശ്ചാത്യ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഉല്പന്നമാകരുതെന്നും തദ്ദേശമായ 274 സാമൂഹ്യ വ്യക്തി വീക്ഷണത്തിസ്യേതാകണമെന്നും ഇവര്‍ ആഗ്രഹിച്ചു. നവോ ത്ഥാനകാല ചെറുകഥാകാരയാര്‍ ഒരു ഏക്കമായി പരിഗണിക്കപ്പെടുമ്പോഴും കാരുരും ലളിതാംബികയും ചില മേഖലകളില്‍ വേറിട്ടുന്ല്‍ക്കുന്നു. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ, പൊന്‍കുന്നം വര്‍ക്കി, എസ്‌.കെ. പൊറ്റെ ക്കാട്‌ എന്നീ നവോത്ഥാന ചെറുകഥാകൃത്തുക്കള്‍ രാഷ്രീയ പ്രത്യയശാസ്ത്രങ്ങ ളോട പ്രതിബദ്ധത കാണിച്ചുവരായിരുന്നു. ഈ എഴുത്തുകാര്‍ക്ക്‌ ലഭിച്ച ശിക്ഷണ ങ്ങള്‍ കാരൂരിനും ലളിതാംബികയ്ക്കും ലഭിച്ചിരുന്നില്ല. എങ്കിലും ഉദാരമാനവിക താസങ്കലപത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയുന്നതിന്‌ മറ്റുള്ളവ രേക്കാള്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. പരിവര്‍ത്തനവിധേയമാകുന്ന സമുഹത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നിയ്രന്തണങ്ങ ളില്ലാതെ വിലയിരുത്താന്‍ ഈ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. കടന്നുവരുന്ന Maid ലൃ്രമത്തെ അതീവതാല്പര്യമോ അങ്ങേയറ്റത്തെ അവജ്ഞയോ കൂടാതെ സ്വീക രിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. തങ്ങള്‍ക്ക്‌ ലഭിച്ചു ആധുനികവിദ്യാഭ്യാസത്തെ വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്യാന്‍ ഇവര്‍ തയ്യാറായി. അറിവിന്റെ പരിമിതികശ സ്വാഭാവികമല്ല, സ്വാരത്ഥ താലപര്യങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന്‌ ഇവര്‍ മനസ്സിലാക്കി. ആസ്ധൃതണം, വികസനം, പുരോഗതി എന്നിവയെ എല്ലാം നിരണ്ണയിക്കുന്നതും നിശ്ചയിക്കുന്നതും അധികാരഘടനയുടെ താല്പര്യങ്ങളാണെന്ന്‌ ഇവര്‍ ചിന്തിച്ചു. ശാസ്ര്തത്തിന്റെ അനിയ്രന്തിതമായ വളര്‍ച്ച “മനുഷ്യരെ “മനുഷ്യന്‍” നിയന്ത്രി ക്കുന്ന സ്ഥിതിയിലെത്തിക്കുമെന്നും ആ മനുഷ്യന്‍ പരിഷ്കൃതനും പാശ്ചാതൃരീ 275 തിയാ ചിട്ടപ്പെടുത്തപ്പെട്ടവനും “പുരുഷനും” ആയിരിക്കുമെന്ന്‌ ഇവര്‍ ഭയപ്പെട്ടു. മറ്റ നവോത്ഥാന സാഹിത്യകാരന്മാര്‍ പുറമെനിന്നാണ്‌ സ്രതീയെ നോക്കിക്കണ്ടത്‌. സ്ര്തീയുടെ അകത്തുനിന്ന്‌ പുറത്തേക്കുവരുന്ന വികാരവിചാരങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ഈ എഴുത്തുകാര്‍ തയ്യാറായില്ല. കരുത്തും തന്റേടവുമുള്ള സ്രതീക ഥാപാത്രങ്ങളെ ബാഹൃവര്‍ണ്ണനകള്ളെക്കൊണ്ടല്ല ആന്തരഗാരവം എടുത്തുകാണിച്ചു ര്രദ്ധേയകളാക്കിമാറ്റാന്‍ ഈ എഴുത്തുകാരക്ക്‌ കഴിഞ്ഞു. നാടുവാഴിത്തമുല്യങ്ങളാല്‍ ചുഷണത്തിന്‌ വിധേയമായിരുന്ന സ്ധതീത്ധം നവമു തലാളിത്തബോധങ്ങളുടെ കടന്നുവരവോടെ ഇരടുചുഷണത്തിന്‌ വിധേയമാകു ന്നുവെന്ന്‌ ഇവര്‍ കഥകളിലൂടെ വിശദികരിച്ചു. നവോത്ഥാനചിന്തയും പുനരുത്ഥാ നചിന്തയും തമ്മിലുള്ള സംഘര്‍ഷത്തെ തിരിച്ചറിയുകയും ജാധ്രത പുലത്തോന്‍ സമൂഹത്തോട്‌ നിരന്തരം പറയുകയും ചെയ്തു. സാംസ്കാരികാധിനിവേശം എന്ന പ്രവണതയെയും അതിന്റെ പ്രക്യകളെയും ഈ എഴുത്തുകാര നേരത്തെ തിര! ച്ചറിഞ്ഞു. 9, നവോത്ഥാനാനന്തര മലയാള ചെറുകഥ ആധുനികം എന്ന വിശേഷണത്തിന്‌ അര്‍ഹ മാണ്‌. പാശ്ചാത്യ ആധുനികതാബോധമാണ്‌ കഥയുടെ രൂപഭാവങ്ങളെ സ്വാധി നിച്ച്ത്‌. ഈ കാലഘട്ടത്തെ പ്രാഥമികഘട്ടമെന്നും ലിതീയഘട്ടമെന്നും വര്‍ത്തമാ നകാലഘട്ടമെന്നും വേര്‍തിരിച്ച്‌ വിലയിരുത്തുന്നതാണ്‌ ഉപിതം. ആധുനികതയുടെ ആദൃഷഘട്ടം നവോത്ഥാന കഥാകാരന്മാരുടെ രചെനാവീക്ഷ ണത്തിന്റെ ആരോഗ്ൃകുരമായ തുടര്‍ച്ചയാണ്‌. എന്നാല്‍ സാമൂഹൃജിീവിതത്തിലെ കര്‍മ്മനിരതനായ മനുഷ്യനെ ക്രമേണ മാറ്റിനിര്‍ത്തി ഏകാകിയായ മനുഷ്യനെ അവതതപ്പിക്കാനാണ്‌ ഈ കാലഘട്ടം ശ്രമിച്ചത്‌. മൂല്യങ്ങളെ സംശയദൃഷ്ട്യാ 276 വീക്ഷിച്ചു ഇവര്‍ അവയെ തിരസ്കതിക്കാനുള്ള പ്രവണതകള്‍ക്ക്‌ തുടക്കം കുറിച്ചു. പല സാഹചര്യങ്ങളാല്‍ നിസ്സഹായനായ മനുഷ്യന്റെ ആത്മവിശ്ചാസത്തെ കഥ കശ പ്രതികൂലമായി ബാധക്കാനാരംഭിച്ചു. എന്നാല്‍ ആധുനികതയുടെ രണ്ടാമത്തെ ഘട്ടം നവോത്ഥാനകാല കഥ സൃഷ്ടിച്ച മനുഷ്യനെ ഇല്ലാതാക്കാനാണ്‌ മറ്റു സാഹിതൃരൂപങ്ങളോടൊപ്പും അതിനേക്കാള്‍ തീ്ര്രമായി യരനിച്ചത്‌. മലയാള ചെറുകഥയിലെ ഈ കാലഷട്ടത്ത്ലെ ആധുനികപപവണതകള്‍ മനുഷ്യ നില്‍നിന മനുഷ്യനെ ഇല്ലായ്മചെയ്യാനും മൂല്ൃസങ്കല്പങ്ങളെ പൂര്‍ണ്ണമായി തിര സകരിക്കാനും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതിരുന്നത്‌ നവോത്ഥാനകാല കഥാ കാരന്‍ സ്വീകരിച്ച ജാധ്ഗതകൊണ്ടാണ്‌. വര്‍ത്തമാനകാലഷഘട്ടം കഥയെ കുടുതല്‍ ഗരവത്തിലെടുക്കുകയും നവോ ത്ഥാനകാലകഥ പൂര്‍ത്തികരിക്കാത്ത സഃംല്പങ്ങളെ പൂുര്‍ത്തികരിക്കാനും ആ കഥ യിലെ മനുഷ്യസങ്കല്പത്തില്‍ പങ്കാളിയാകാന്‍ കഴിയാതെപോയ മനുഷ്യരെ അതി ലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്നതിനും ശ്രദ്ധിക്കുന്നു. പ്രതിമാനവികത മനുഷൃസങ്കല്‍്പ ത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടിയുള്ള അന്വേഷണമാണ്‌. മുല്യബോധത്തോട ശക്ത മായി! പ്രതികരിക്കുന്ന സാഹിത്യരൂപം എന്ന സ്ലയില്‍ ചെറുകഥ ജന്നും സജീ വമാണ്‌. 277 ഗ്രന്ഥസൂചി അച്യുതന്‍ എം. ചെറുകഥ ഇനാലെ ഇന്ന്‌. കോട്ടയം : സാഹിത്യ പ്രവര്‍ത്തക്സഹഫകരണ സംഘം, 973 ന്ത പാശ്ഥാത്യസാഹാത്ൃയദ്ര്‍ശനം. തൃശൂര്‍. കറന്റ്‌ ബുക്സ്‌, ദ? പ വിവേചനം. തൃശൂര്‍ : കറന്റ്‌ ബുകസ്‌, 1971 ടാ നോവല്‍ പ്രശ്നങ്ങളും പഠനങ്ങളും. കോട്ടയം; സാഹിത്യ, പ്രവരത്തകസഹകരണസംഘം, 1983 അചറ്റുതമേനോന്‍. സി. തെരഞ്ഞെടുത്തൃപന്യാസങ്ങള്‍. കോട്ടയം : സാഹിത്യ (്രവര്‍ത്തകസഹകരണസംഘം, 1983 ടെ പന്യാസ്പമാല'ഷക. കോട്ടയം : ഡി.സി. ബുക്സ്‌, 1981 അപ്പന്‍ കെ.പി. മ്ഥഡയറളഭാവന മുച്യങ്ങളും സംഘര്‍ഷങ്ങളും. കോട്ടയം : ഡി.സി. ബുക്സ്‌, 1992 ടട കഥ -- ആഖ്യാനവും അനുഭവസത്തയും, കോട്ടയം : ഡി.സി. ബുക്സ്‌, 1999 ടാ ഉത്മരാധുദ്്കത -- വര്‍ത്തമാനവും വംശാവഥിയും. കോട്ടയം : ഡി.സി. ബുക്സ്‌ 1997 ത കേഷാഭ്ക്കുന്നവരുടെ സുവിശേഷ. കോഴിക്കോട്‌ ; ബോധി പബ്ലിഷിങ്ങ്‌ ഹസ്‌ 1993 അരവിന്ദാക്ഷന്‍ വ്‌. സാഹായം, സംസ്കാരം. സമുഹം. തൃശൂര്‍ : ജനശക്തി ബുക്‌സ്‌, 3997 അശോകന കെ. നോവല്‍ മചയാളത്തല്‍്‌. കോട്ടയം : സാഹ്ത്ൃ പ്രവര്‍ത്തക സഹകരണസംഘം, 1982 ആനന്ദ്‌ ഷജൈവമനുഷ്യന്‍. കോട്ടയം : ഡി.സി. ബുക്സ്‌, 1992 ഇ്രാഹിംകുഞ്ഞ്‌ എ.പി. (ഡോ) മാര്ത്മാണ്ഥവര്‍മ്മ - ആധുനത്ക തിരുഹ്താം കൂവിന്റെ്‌ ഉദയം. തിരുവനന്തപുരം : സാംസ്‌കാ രിക പ്രസിദ്ധീകരണവകൂപ്പ്‌, 1990 എഴുത്തച്ഛന്‍ കെ.എന്‍. തെരഞ്ഞെടുത്ത ;പബബന്ഥങ്ങള്‍. തൃശൂര്‍ : കേരളസാഹിത്യ അക്കാദമി, 1900 കാട്ടയ്ക്കല്‍ ജെ. (ഡോ) ലോകമതങ്ങള്‍. കോട്ടയം : ഡി.സി. ബുക്സ്‌, 1984 276 കുട്ടികൃഷ്ണമാരാര്‍ സാഹ/ത്ൃഫ്ദ്യ. കോഴിക്കോട്‌ : പി.കെ. ബ്രദേ SN, 1958 കം ചരീച്ചായോഗം. കോഴിക്കോട്‌ : പി.കെ. (ബരദദേ Ord, 1964 നി കൈവളക്ക്‌. തൃശൂര്‍ : കറന്റ്‌ ബുക്‌സ്‌, 19865 ടട MMVII UBIO. കോഴിക്കോട്‌ : പി.കെ. ബ്രദേഴ്‌സ്‌, “ടേ നി ദന്തഗോപുരം. തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 19868 നി തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. തൃശൂര്‍ ; കേരള സാഹിത്യ, അക്കാദമി, 1996 കുട്ടികൃഷ്ണന്‍ പി.സി. (ഉറൂബി ഇറുങന്റെ തെരഞ്ഞെടുത്ത കഥകള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1967 കൃഷ്ണപിള്ള എന്‍. കൈരളിയുടെ കഥ. കോട്ടയം : സാഹിത്യ വര്‍ത്തക സഹകരണസംഘം “97ട നി അകപ്പൊരുള്‍ മേട. തൃശൂര്‍ : കേരള സാഹ്‌ത്യ അക്കാദമ്‌! 1990 കൃഷ്ണപിള്ള ഇ.വി. BOUL QOS തെര ത്കെഴുത്ത LL Dla, കോട്ടയം : ഡി.സി. ബുക്‌സ്‌, 1994 കൃഷ്ണവാര്യര്‍ എന്‍.വി. കലോത്സവം. തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 1988 വ IO ആധുനിക ലയാള കവ്തയിമെ സ്്ര്പക സാമ്“പനങ്ങള്‍. കോഴിക്കോട്‌ : ലിപി പബ്ലിക്കേഷന്‍സ്‌, 202 ഗോവിന്ദന്‍ എം. എ. ഗോവ്‌ദ്ന്റെ തെരഞ്ഞെടുത്ത ഇപറ്യാസങ്ങള്‍. കോട്ടയം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1986 ഗോപിനാഥ്‌ ഇരവിനെല്ലൂര്‍ മുല്യശ്തില്പം. കോട്ടയം : എന്‍.ബി.എസ്‌. 1980 ഗുപ്തന്‍നായര്‍ എസ്‌. പ്രൊഫ. ഇസ്സങ്ങശിക്കച്ഛുറം. കോട്ടയം : സാഹിത്യ പ്രവരത്തക സഹകരണസംഘം, 1983 $e നവമാഥക. തൃശൂര്‍ : കറന്റ്‌ ബുക്‌സ്‌, 1993 തെ സൃഷ്ടിയും സൃഷ്ടാഡും. കോട്ടയം : ഡി.സി. ബുക്സ്‌, 1996 ഗോപാലകൃഷ്ണന്‍ പി.കെ. പുരോശ്മന സാഹിത്യ (പസ്ഥാനം സന്ഴ്മും വെള്ക്ച്ചവും. തൃശൂ൪ : കേരള സാഹിത്യ അക്കാദമി, 1987 279 ഗോവിന്ദപിള്ള പി. models സ്ധാന്മദര്യശാസതതം . ഉദ്ഭവവും വളര്‍ച്ചയും. തിരുവനന്തപുരം : സംഘ പ്രസാധന, 1997 നി കസ്പഞ്ങശ്ക്കുച്ഛുഠം. തിരുവനന്തപുരം : ചിന്ത പബ്ലിഷേഴ്സ്‌, 1980 ച്രനദശേഖരന്‍൯ എം.ആര. കേരളത്ത/മെ പുരോഗമന സാഹാത്യ(പസ്ഥാനാ ത്തിന്റെ ചര്ത്രം. കോഴിക്കോട്‌ : ഒലീവ്‌ പബ്ളിക്കേഷന്‍സ്‌, 999. ചാക്കോ പ്‌.ടി. സായരര്യക്രീശരം. കോട്ടയം : ഡി.സി. ബുക്സ്‌, 1986 നി സാഹാത്യതത്വം. തിരുവനന്തപുരം : സാംസ്‌കാ രിക പ്രസിദ്ധീകരണവകുപ്പ്‌, 1998 ജയച്രന്ദന്‍ ടി.എന്‍. നോവിന്റെ ഗത്‌. തിരുവനന്തപുരം : പ്രഭാത്‌ ബുക്‌ ഹൌസ്‌, 1985 ന്ത കഥയുടെ afl PIO കഥ. കോട്ടയം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1986 ജോര്‍ജങ്ക്‌ കെ.എം. ഡോ. (എഡി? ഭാരതിയ സാഹ്‌്ത്ൃചരത്രം. തൃശൂര്‍ : കേരള സാഹ്‌ ത്യ അക്കാദമ്‌!, 1982 ജോസഫ്‌ മുണ്ടശ്ശേരി വായനശാലയില്‍ (രണ്ടാംഭാഗം) തൃശൂര്‍ : കറന്റ്‌ ബുക്സ്‌, 1981 തരകന്‍ കെ.എം. പാശ്ചാത്യ സാഹിത്യ തത്ധശാസ്ക്രം. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1977 eer തരംഗിണ്‌ കോട്ടയം : എന്‍.ബി.എസ്‌. (വിതരണ, 1968 ന്ത തആമധുനസക നോവ്‌ ദര്ശനം. കോട്ടയം : സാഹ്‌ ത്യ പ്രവര്‍ത്തക സഹകരണസംഘം, 1976 തോമസ്‌ പി.ടി. ാരതത്ത/ലെ ആധു നകമത്;പസ്ഥാനങ്ങള്‍. തിരുവല്ല : ദൈവശാസ്ര്രസമിതി, 175 തോമസ്‌ മാത്യു എം. ആത്മാിന്റെ മുറ്വുകള്‍. തൃശൂര്‍ ; അങ്കണം, 1998 ദേവദാസ്‌ എം.എസ്‌. സാഹ്ത്യവ്ല്വവും സമമുഹ്ൃവ്ച്തവവും. തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1982 ടട സ്ധാഹിത്യ,പത്തഭയും സ്ധമുഹവും. തിരുവനന്ത 280 പുരം : ചിന്ത പബ്ളിഷേഴ്സ്‌, 1982 rn പു രോഗ്മനസാഹാതയ പര്യം. തിരുവന ന്തപുരം : ചിന്തപബ്ളിഷേഴ്‌സ്‌, 1978 ത്തെ തെരഞ്ഞെടുത്ത (പ്ബന്ഥങ്ങള്‍. തൃശൂര്‍ ; കേരള സാഹിത്യഅക്കാദമി, 199 നമ്പ്യാര്‍ പി.ആര്‍. (എഡി?) കേരളത്തെ താദധ്യപക (പസ്ഥാനം. തിരുവ ന്തപുരം : സ്റ്റെപ്സ്‌, :982 നമ്പൂതിര: എ.പി.പി്‌. ൨൧... യുടെ (പ്രബന്ധഥങ്ങള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1987 നമ്പൂതിരിപ്പാട്‌ ഇ.എം.എസ്‌. 2. എം.എസാന്റെ ഡമ്‌ (ഒന്നാം വാല്യം) തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 wn afl COIONBANBES - ഗാഷിയ ONa1oeQligs ൮൨൦. തിരുവനന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 ടാ 2.എ൦.എസന്സ്‌ന്റെ ത്രഞ്ഞെടുത്ത (്രസ്ധംഗ 601306. (1935-1995) C&Og@o : ഡി.സി. ബുക്സ്‌, 1996 nnn D.oQo.ogim. MUNnLCIMA, Olas, ocalér 8) തിരുവനന്തപുരം : എ.കെ.ജി. പഠനഗവേഷണ ക്രേന്ദം, 2001 ടെ മാര്‍ക്സാസവും മലയാളസാഹിത്യവും. തിരുവ നന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1974 ടട സമുഹം ഭാഷ സാഹിത്യം. തിരുവനന്തപൂരം : ചിന്ത പബ്ളിഷേഴ്സ്‌, 1998 ടട കേരളം : സമുഹവും ഭാഷ്യവും. തിരുവന ന്തപുരം : ചിന്ത പബ്ളിഷേഴ്സ്‌, 1996 നടരാജന്‍, നവരംഗം കോരുര്‍, കഥയുടെ രജശ്ലഹ്‌ തൃശൂര്‍ ; കേരള സാഹിത്യ, അക്കാദമി, 198 പോള്‍ എം.പി. (പ്രൊഫ...) ചെറുക്ഥാസാഹത്യം. കോട്ടയം : സാഹ്തൃ പ്രവര്‍ത്തക സഹകരണസംഘം 1963 (പരഭാകരന്‍ എന്‍. ഷഥതേടുനസകഥ്‌. കോഴിക്കോട്‌ : മള്‍ബറി, 1991 (പഭാകരവാരിയര്‍ കെ.എം. (ഡോ.?) ഭ്റഫഥസാഹ്‌ത്യം വമര്ശനം - ഡോ. കെ.ഏം. പ്രഭാകരവാരിയമുടെ തരഞ്ഞെടുത്ത ലചെഒന ങ്ങള്‍. തൃശൂര്‍: കറന്റ്‌ ബുകസ്‌ (വിതരണം? 2007 ബാബു പോള്‍ ഡി. (ഡോ?) വേദശബ്ദരത്നാകരം. ബൈണങ്‌ശ്‌ ന്ഘങ്ടു. 281 തിരുവനന്തപൂരം : കേരള ഭാഷാ ഇന്‍സ്സ്ിറ്യയൂട 1997 ബഷീര്‍ എം.എം. (ഡോ) BUWIS ചെറുകഥാസ്ാഹ്‌ത്യചത്തം. തൃശൂര്‍ : കേരള സാഹിത്യ അക്കാദമി, 2002 ക വേരുകള്‍ തേ. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, “985 തോ അന്തര്‍ധാര. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1993 യ കാരുര്‍ കഥംപഥനം (എഡി) കോട്ടയം : സാഹ്‌ തൃപ്രവര്‍ത്തക സഹകരണസംഘം, 1989 ബാലഠാം എന്‍.ഇ. മാരകസ/യന്‍ സാന്തൃശാസ്തം. തിരുവനന്ത പുരം : ചിന്ത പബ്ളിക്കഷേേന്‍സ്‌, 19395 ടാ സ്ാന്ദമ്യേത്സവം. കോഴിക്കോട : പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്‌, 1993 ബാലകൃഷ്ണന്‍ പി.കെ. റോാവല്‍ സ്ധദ്ധ്യും സാധനയും. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1983 ബാലകൃഷ്ണപിള്ള എ. (കേസരി) രുപ്മഞ്ജുമ തിരുവനന്തപുരം : കര്‍മ്മലാലയ ബുക്‌ ഡിപ്പോ, 1951 നെ കേസരിയുടെ സ്വാഹാ വമര്‍ശനങ്ങള്‍. കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, 1984 മധുസൂദനന്‍ ജ്‌. കഥയും പര്‌സ്ഥാതിയും. തൃശൂര്‍ : കറന്റ്‌ ബുക്സ്‌ 2000 മുഹമ്മ ഏന്‍.പി. മാനുഷ്യകം. കോഴിക്കോട്‌ : പൂരണ്ണ പബ്ളി ക്കേഷന്‍സ്‌, 1987 രാജകൃഷ്ണന്‍ വി. ചെറുകഥയുടെ ഛന്ദസ്‌. കോട്ടയം : ഡി.സ്ധ. ബുക്സ്‌, 1997 രാധാകൃഷ്ണന്‍ നായര്‍ ഡി. ആഖ്യ വ്ജ്ഞാനം. തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റി്യൂടട രാമമേനോന്‍ പുത്തേഴത്ത്‌ MIAMI IMOjail തൃശൂര്‍ : മംഗളോദയം, 1955 ടട പുസ്തകപര്ചയം. തൃശൂര്‍ ; മംഗളോദയം, 1968 രാമകൃഷ്ണന്‍, ദേശമംഗലം (അവതാരകന്‍) കറവ്യഴെഷയ്‌ലെ പ്ശ്നങ്ങള്‍. തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റ്‌റ്റ്യൂട്ട, 1986 282 Brisa (സമ്പാദകന്‍) കഷാവ്മര്‍ശനം മാര്കന്തിസ്റ്റ്‌ ~ മാനദണ്ഡം. കൊച്ചി : നിള പബ്ളിക്കേഷന്‍സ്‌, 1983 രാമചന്ദ്രന്‍ നായര്‍, കെ. (ഡോ) (സമ്പാ: പഠനം) കേരളവര്‍മ്മ സ്മരണ. തിരുവനന്തപുരം : കേരള ഭാഷാ ഇ൯സ്സി്വൂട, 1995 ലള്‌“താംബിക അന്തര്‍ജ്ജനം തെരഞ്ഞെടുത്ത കഥകള്‍. കോട്ടയം : സാഹി തൃ്പരവര്‍ത്തക സഹകരണസംഘം, 1966 ലീലാവതി, എം. (ഡേ) മുല്യസമഷപനങ്ങള്‍. തൃശൂര്‍ : കറന്റ്‌ ബുക്സ്‌ 1992 വര്‍ക്കി പൊന്‍കുന്നം ശബ്ച്തിക്കുന്ന കലപ്തയും മറ്റ്‌ പഥാനകഥകകളും. കോട്ടയം : ഡി.സി. ബുക്സ്‌, 2003 വിനോദ്കൃഷ്ണന്‍ ടി.വൈ., എം. ഹമീദ്‌ നരവംശശാസ്തം. തിരുവനന്തപുരം : കേരള ഭാഷാ ഇ൯സ്ക്റി്ലുട്ടം 200 വിശ്വനാഥന്‍ നായര്‍ ആര്‍. (പമപതിയുടെ പുകസ. കോട്ടയം : നാഷണല്‍ ബുകസ്ത്റാള്‍ ശരത്ചന്ദ്രന്‍ കെ.പി. കേവഥസ്പാന്ര്യം എന്ന ക്യ. കോട്ടയം : നാഷണല്‍ ബുക്സ്റ്റാള്‍, 1979 ക സോവലുകള്കിലുടെ. കോട്ടയം : സാഹിതൃപ്ര വര്‍ത്തക സഹകരണസംഘം, 1987 ശങ്കുണ്ണി മേനോന്‍ പി. തരുവ്ത്ഥംകുര്‍ ചരം. (തര്‍ജമ - സി.കെ. കരീം) തിരുവനന്തപുരം : കേരള ഭാഷാ 6 ; Ss 4 ഇന്‍സ്റ്റിവ്വൂട്ടം 1994 ശിവദാസന്‍ എസ്‌. (ഡോ) പാരസ്പമത്വവാദം DOAN adh NG, (ശീവത്സന്‍ ടി. (ഡോ) മതേതരത്ധത്തിന്ശേഷം. കോട്ടുയം : കറന്റ്‌ ബുക്‌സ്‌, 2004 സച്ചിദാനന്ദന്‍ തെരഞ്ഞെടുത്ത മകേഖനങ്ങള്‍. കോട്ടയം : ലിറ്റില്‍ 'പിന്‍സ്‌, 985 സരസ്വതി ബി. ഓാരിമ്മകശ്ചറനഥഗന്ഥംപലെ. കോട്ടയം : നാഷണല്‍ ബുക്‌ സ്റ്റാള്‍, 2004 സുകുമാരന്‍ വി. (ഡോ.; ആഗുദകതയുടെ അക്ഷമാല. തൃശൂര്‍ : പ്രൊഫ. പി. ശങ്കര൯ന്‍നമ്ധ്യാര്‍ ഫൌണ്ടേഷന്‍, 2004 സെല്‍വരാജ്‌ താപസ്‌ കാരുതാന്റെ കഷ. കോട്ടയം: കറന്റ്‌ ബുക്‌സ്‌, 2000 സോമരാജന്‍ സി.എന്‍. (ഡേ) തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റിവ്യൂട, 2001 283 ഹഫര്കുമാര്‍ എം.കെ. കഥ ആധുന്കതക്കു ശേഷ. തിരുവനന്തപുരം: പ്രഭാത്‌ ബുക്‌ ഹസ്‌, 2008 ആനുകാലികങ്ങള്‍ ഉണ്ണികൃഷ്ണന്‍ പി.വി. (ഡോ) ഫ്യുമന്സ്പം മലയാളത്തില്‍. സംസ്കാരകേ രളം പു. ലക്കം 2. രാജഗോപാലന്‍ ജഇ.പി. മലയാള ചെറുകഥ ഈ പതറ്റാണ്ട്‌ല്‍ ചെറുകഥാ (പ്രമേയങ്ങളെ പറ്റി ഒരു വിപ്പോരട്ട. ഭാഷാപോഷിണ്‌, പു. ലക്കം 1" ഏപ്രില്‍ 1999 ത എസ്സ്‌ സി.എസ്‌. അന്നും ഇന്നും. (ഗന്ഥ ലോകം, വാല്യം 53 ലക്കം 1. ഗവേഷണ പ്രബന്ധം സോമനാചാര്‌ പി. (ഡോം? മാത്ൃസംസ്കാരത്തിന്റെ സ്ധഥാഥധാനം മലയാള ഷറ്തയല്‍ (പി. സോമനാചാരി 2009ല്‍ കേരള സര്‍വ്വകലാശാല, ഓറിയന്റഡ്‌ ഫാക്കൽറ്റിയിൽ ഡോക്ടര്‍ ഓഫ്‌ ഫിലോസഫിയില്‍ ബിരുദ ത്തിന്‌ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം. English Albert Carnus The Myth of Sisyphus. UK. : Penguin Books, 1977 Allen Walter The short story in English. Lisa: Oxford Clarendon Press, 1981 Altenbernd Lynn & Lewis L Lesshe A Hand book for the study of Fiction, Newyork Macmillan 1966 Ann Jafferson & David Robey (Eds) Modern Literary theory A Comparative introduction. London : Batsford, 1986 Armstrong DM. (Ed) A Materialist Theory of Mind. London : Rout ledge & Kagan Paul Lid.,.Newyork Humanities Press, 1968 Aurobindo Sri. Foundation of indian Culture, York, Sr. Aurobindo Lybrary, 1953 നി The Life Divine. Sri. Aurobindo Lib. 254 Pondichery, 1955 —— The Human Cycle. Sr. Aurobindo Lib. Pondichery, 1949 Aver Al, The Central Questions of Philosaphy. Cngland : Harmon ds Worth, Middlesex Penguin Books Lid., 1976 നി (Edi) The Humanist Out look. Pemberton with Bayyied Rockhiff, 1968 woe the Origin of Praqumatism. London : Macmillan, 1968 Bates HLE. The Modern Short Story. London : Thomas Welson & Sons, 1949 Boland John Short Story Technique. London : Little brown & Coa., 1973 Bruno J. Frank The Story of Psychology, U.S.A. : Holt Rinehart and Winstan, 1972 Brooks Cleanth A Penn Warren Robert The Scope of Fiction. U.S.A.: Appleton Century Crafts, 960 Barretth Clark The Great Short Stories or the Warld (with introduction by Gerda Charies) London: Spring books L965 Bahm A.J. The World’s Living Religions, Newyork : Laurel Edn. 1965 Barnes Hazel E. Humanistic Existentialism, Licoin, The Literative of Possibility, University of Nebraska Press, 1959. Blackham NL. Humanism, Blatimove Penguin Books, 1952 പി Six Existentialist Thinkers, London: Routledge and Kegan Paul, 1952 Broad C.D. The mind and its place in Nature. London : Routledge & Kegan Paul Ltd., 1925 Chattopadhyaya D.P. Lokayata (A study in Indian Materialism) New Delhi Publishing House, 1967. 255 Dakin A.H. Man is the Measure. U.&. Princeton University Press, 1939 Donald C. Freeman (Ed) Linguistic Approaches to Literature. LSA. Holt, Renehart & Winston INC 1970 Devaraja N_K. Humanism in Indian Thought. Dethi : Indus Publishing Com. 1988 Forster E.M. Aspects or Novel, Great Britain : Edward Amoid Publishers, 1974. Fromm Erich Man for Himself. Neyork : Holt Rinehard and Winston, L964 Gandhi MLK. The Collected works of Mahatma Gandhi. New Delhi: Ministry of Broad casting Government of India, If Rev. Edition 1969 Hurtic Erol An Introduction to Short Fiction and Criticism. U.S.A. : Walthan Ginn & Co. Haldne Viscount The Philosophy of Humanism (and other subjects} London: Yale University Press 1922 Hook, Sidney The Quest for beeing (A book on Existential Humanism} Newyork : St. Martins Press, 1964 Huxley J. the Humanist Frame, London : George Allen & Unwins, 1961 fanses, Wilham The willto Believe and other essays in popularPhilosophy. Newyork : Dover PubhHcations Ic, 1956 Jas Pers K. Existentialism and Humanism. Newyork : Mave books, 1952 leffry Robin The Decline or Nayar Dominance ; Society and Politics Travancore 1847-1908. ULB. Sussex University Press, 1976 Lamont C. The Philosophy of Humanism. London : Perberton Publishing Co. Lid., 1965 Mukerjee, Radhakamal The Social Function of Art. Borabay Hind Kitabs, 1948 Moore G.E, Philosophical Studies. London : Rouledge & Keean Paul, 1953 236 രസന്യേഖങ്ഖദ്ധം പ്ഠനവിധേയമായ കഥകള്‍ I ഓട്ടുകോരിക കാരൂര്‍ നീലകണ്ഠപിള്ള മനുഷ്ൃപുത്രി ലളിതാംബിക അന്തര്‍ജനം ul പ്രണ്ടര്‍പോത്തന൯ കാരൂര്‍ നീലകണ്ഠപിള്ള ഓടക്കുലിന്റെ നാദം ലളഃതാംബിക അന്തര്‍ജനം Ti ഒടുവിലത്തെ മകന്‍ കാരൂര്‍ നീലകണ്ഠപിള്ള അവിവാഹ്ത ലളിതാംബിക അന്തര്‍ജനം 237 ഓട്ടുകോര്ക (കാരൂര്‍ നീലകണ്ഠപിള്ള “എനിയ്ക്കൊരു രൂപാ തരാമോ മക്കളെ?” ലക്ഷ്മിയമ്മ വരാന്തയില്‍നിന്നുകൊണ്ടു മകനോടു ചോദിച്ചു. അയാള്‍ മുറിക്കകത്ത്‌ ഒരു പഴയെ നാലാംപാഠപുസ്തകത്തിന്റെ ഏടുകളില്‍ കണ്ണോടിച്ച്‌ ബാല്യ കാലസ്മരണകളുടെ മാധുര്യം നുകരുകയായിരുന്നു. അതു മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ്‌ അയാള്‍ പഠിച്ച പുസ്തകമാണ്‌. അതിന്റെ ആദിയും അന്തവും കീറി നഷ്ടപ്പെട്ടിരിക്കുന്നു. വക്കുകള്‍ കീറി മൂലകള്‍ മടങ്ങി പൊടിയും ചെളിയും പുരണ്ടു തീരെ അനാകര്‍ഷകമായിരിക്കുന്നു. അതിന്റെ പല ഭാഗത്തും പ്‌.എസ്‌. നാരായണന്‍ എന്നു തന്റെ പേരു വടിവില്ലാത്ത്‌ അക്ഷരങ്ങളില്‍ എഴുതിയി രുന്നു. അയാള്‍ കഈതുകത്തോടെ പുസ്തകം തുറന്ന്‌ അവിടവിടെ നോക്കി. “ജേംസ്‌ ഗാര്‍ഫില്‍ഡ്‌' എന്ന പാഠം കണ്ടു. അതൊരു “കുരുത്തംകെട്ട പാഠമായി പണ്ടു തോന്നിയിരുന്നതാണ്‌. ഒരു പത്തി രുപത്‌ അടിയെങ്കിലും ആ പാഠം അവനെ കൊള്ളിച്ചിട്ടുണ്ട്‌. നീണ്ട ആ പാഠം തീരാഞ്ഞിട്ട അവന്‍ പിരാകിയിട്ടുണ്ട്‌. മൂന്നുദിവസം പഠിച്ചുശേഷം ആ പാഠം പഠിപ്പിച്ചുതീര്‍ന്നു എന്നറിയുന്നതുവരെ വയ റ്റുനോവാണെന്ന്‌ പറഞ്ഞ്‌: അവന്‍ സ്‌കൂളില്‍ പോകാതിരുന്നിട്ടുണ്ട്‌. നാരായണനു ജേംസ്‌ ഗാര്‍ഫീല്‍ഡ്‌ എന്നു ശരിയായി ഉച്ചുരിക്കാ൯ കഴിഞ്ഞിരുന്നില്ല. അവനു ശരിയാണെന്നു വിചാതിച്ചുകൊണ്ടു പറ യും. അദ്ധ്യാപകന്‍ വീണ്ടും പറയിക്കും. പിന്നെയും പിന്നെയും പഠയിക്കും. ഒടുവഡില്‍ അദ്ധ്യാപകന്‍ തോറ്റ്‌ അവന്റെ തുടയില്‍ നാലഞ്ചു പെരുക്കുവെച്ചുകൊടുക്കും. എന്താണവന്‍ പറയുന്നതിലെ തെറ്റെ ന്നവനറിഞ്ഞുകൂടാ. ആ നശിച്ചു പേരു പുസ്തകത്തിന്റെ ഓരോ വശത്തും നാലും അഞ്ചും തവണ വീതം ഉണ്ടുതാനും. അവന്‍ കൃഷണയ്യന്‍സാറിനെ അന്നു പിരാകിയിട്ടുണ്ട്‌. സതീര്‍ത്ഥുന്മാരെ വെറു ത്തിട്ടുണ്ട്‌. അദ്ധൃപേകന്‍ ശശദ്ധിച്ചില്ലെങ്കില്‍, കൂട്ടികള്‍ ചിരിച്ചും “നാരായണന്‍ തെറ്റിച്ചു പറഞ്ഞു സാര്‍ എന്നു വിളിച്ചുപറഞ്ഞും കൃഷ്ണയുന്‍സാറിനെക്കൊണ്ട്‌ അവനെ തല്ലിക്കാന്‍ നോക്കും. ഇന്ന്‌ 'ആ കുരുത്തംകെട്ട്‌ പാഠം അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വരുത്തി. ഇപ്പോള്‍ അയാള്‍ക്കു ഗാര്‍ഫീഡ്‌ എന്നല്ല, ഗാര്‍ഫീല്‍ഡ്‌ എന്നു ശരിയായിട്ടു പറയാം. ഒരു പുഞ്ചിരിയോടെ അയാള്‍ ജയിംസ്‌ ഗാര്‍ഫീല്‍ഡ്‌ എന്നു മ്രന്ത്ിച്ചു. നാരായണന്റെ സ്മരണ കൃഷ്ണയയുന്‍സാറിന്റെ സൌമൃമധുരമായ മുഖത്തെ ചുംബിച്ചു. അദ്ദേഹം ഉത്സവക്കാലത്ത്‌ ആനപ്പുറത്തുകയറി, മറ്റാരെയുംകാള്‍ ഭംഗിയായി വെഞ്ചാമരം വീശാറു ള്ളതും, പെന്‍സിലില്ലാതിരുന്ന ഗോപാലന്‍ ഒരു ച്രകം, പെന്‍സില്‍ വാങ്ങാന്‍ സമ്മാനിച്ചതും അവന്‍ സ്മരിച്ചു. കൃഷണയ്യുന്‍സാര്‍ നാടകത്തില്‍ കാമപാലന്റെ വേഷം കെട്ട്യല്‍ അവനോര്‍ത്തു. നാടകം 288 അവന്റെ അടുത്തുള്ള ജന്മിയുടെ ഇല്ലത്തായിരുന്നെന്നോര്‍ക്കാ൯ അവനൊരു പ്രയാസവുമുണ്ടായി ല്ല. അന്ന്‌ അവിടത്തെ ഉണ്ണിയുടെ പോറൂണായിരുന്നു. നാരായണന്റെ സ്മരണ ആ ഉണ്ണിയൂണിനെ ക്ഷുറിച്ചായി. എന്തൊരാഷോഷമായിരുന്നു അന്ന്‌: പൊടിപൊടിപ്പന്‍ സദ്യ. വലിയ ആള്‍ക്കൂട്ടം. ആ ഉണ്ണിയെ ഒന്നെടുക്കാന്‍ കൊതിച്ച എത്ര പെണ്ണുങ്ങള്‍ തിക്കിത്തിരക്കി. അയാളന്നു കണ്ട ഉണ്ണിയുടെ രൂപം ഇപ്പോഴും ഓര്‍ക്കുന്നു. കണ്ണെഴുതി വാലും വരച്ച, പച്ച്ക്കല്ലുവെച്ച പൂലിയമ്മോതിരം കെട്ട്‌, പൊന്നരഞ്ഞാണവും പൊന്നേലസ്സും ധരിച്ച്‌, കൈയില്‍വളയും കാലില്‍ചിലമ്പുമിടു, കാണുന്നവര്‍ക്ക്‌ കൌതുകവും അല്പം അസൂയയും ജനിപ്പിക്കുന്ന ആ രൂപം. അന്നൊരു ഉത്സവം തന്നെയായിരുന്നു ആ മനയ്ക്കല്‍. അന്നു മാത്രമല്ല മിക്കദിവസും ആ ജന്മിയുടെ ഇല്ലത്ത്‌ ഉത്സവമായിരുന്നു. നാരായണന്റെ ഹൃദയം വികസിച്ചുനില്ക്കുകയാണ്‌. അപ്പോഴാണു ലക്ഷമിയമ്മയുടെ ചോദ്യം; “എനിക്കൊരു രൂപാ തരാവോ മക്കളേ? ആരു ചോദിച്ചാലും കൊടുത്തുപോകുന്ന സമയം. പിന്നെയല്ലേ അമ്മ ചോദിച്ചാല്‍? “എന്തിനാ അമ്മേ?” എന്നു ചോദിച്ചുകൊണ്ട്‌ അയാള്‍ മേശയുടെ വലിപ്പു തുറന്നു. “ഇതിനു കൊടുക്കാനാ,” എന്നു പറഞ്ഞുകൊണ്ടു ലക്ഷ്മിയമ്മ ഒരു ഓട്ടുകോരിക മകനെ കാണിച്ചു. “ഒരു രുപായ്ക്കിതു കിട്ടുമോ?” ഏന്നു ചോദിക്കുന്നതിനിദടയില്‍ അയാള്‍ പേഴ്സു തുറന്നു. അതില്‍ പത്തിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ക്കിടയില്‍ ഒറ്റരൂപാനോട്ടുണ്ടോ എന്ന്‌ അയാള്‍ തിര ഞ്ഞു. “വെലയ്ക്കല്ല മക്കളെ, പണയത്തിന്‌, ' എന്നു ലക്ഷ്മിയമ്മ പറഞ്ഞതിനെത്തുടര്‍ന്ന്‌ മുറ്റത്തു നിന്നിങ്ങനെ കേട്ടു; “ഓ, പണയമാണെന്നു പറയും. അവരെങ്ങും ഇതു തിരിയെ എടുപ്പിക്കുകേല്ല.” "ഒറ്റരൂപായില്ലല്ലോ,” എന്നു നാരായണന്‍ പറഞ്ഞതു കേട്ടു മൂറ്റത്തുനിന്നവള്‍ പറഞ്ഞും; “ഒരു രൂപാ ഇല്ലെങ്കില്‍ അര രൂപായായാലും മതിയെന്നു വല്യാത്തേരമ്മ പറഞ്ഞയച്ചു. അവിടെ ജഇന്നുച്ച യ്ക്കൊന്നും വച്ചില്ല.” നാരായണന്‍ ഒരഞ്ചുരൂപാനോടു അമ്മയുടെ നേരെ നീട്ടി. മുറ്റത്തുനിന്ന പെണ്‍കുട്ടി പറഞ്ഞു: “അയ്യോ. നേരം സന്ധ്യയാകാറായി. ഞാനിനി മനയ്ക്കല്‍ ചെന്നേച്ചു പീടികയില്‍ പേയി അരീം സാമാനോം മേടിച്ചു മനയ്ക്കല്‍ കൊണ്ടക്കൊടുത്തേച്ചു ഏപ്പം വീട്ട്ലെത്താനാഠ നാരായണന്‍ പറഞ്ഞു: “ഇതങ്ങോട്ടു കൊടുക്കു” “ഇതഞ്ചുരൂപയാണല്ലോദാ? ഇതു കൈയിലേക്കു കിട്ടിയാല്‍ അവര്‍ തിരിച്ചു തരുകേഷ്ലു,” എന്നു ലക്ഷമിയമ്മ പറഞ്ഞു. 289 “ലക്ഷമിച്ചോച്ചി, ഒരോടിന്റെ കഷണംവല്ലോം തന്നയയ്ക്കണമെന്നുപറഞ്ഞു. ഇന്നു വെള്ളി യാദ്ചയാ.” “നീ പിന്നേ ഈ വെള്ളിയാട്ചേം ആയിക്കൊണ്ടു രൂപായ്ക്കു വന്നത്‌! ഇവിടെ ഓടിന്റെ കഷണം എന്തിരിക്കുന്നു? ഒരു നിലവിളക്കിന്റെ കൂന്‌ ഒടിഞ്ഞതിവിടെയെങ്ങാണ്ടു ക്ടന്നതിനി നോക്കി യെടുക്കണേല്‍ ഞാനീ വീടുമുഴുവന്‍ രപ്പണം. നീയെന്നാട്‌*? വെള്ളിയാഴ്ചക്കുറ്റം പറഞ്ഞത്‌? ഓടിന്റെ കഷണം വല്ലതും തന്നാല്‍ എന്നു തിരിച്ചുതരാനാ? അവിടത്തെ നങ്ങേലിക്കുട്ടിക്കു ഗര്‍ഭമായിതിക്കു കല്ലേ?” “എന്നാല്‍ രൂപാ തന്നാല്‍ മതി. എന്നെ വേഗമൊന്നയയ്ക്കണേ.” നാരായണന്‍൯.- ആ രൂപായങ്ങു കൊടുത്തേക്കു. വെള്ളിയാട്ചയായിട്ട അവരുടെ പാതം നമ്മള്‍ മേടിച്ചു വെയ്ക്കണ്ട. അതുംകൊണ്ടു പൊയ്ക്കോ. ലക്ഷ്മിയമ്മം.- നിരതന്നെ നാളെക്കാലത്തു ബാക്കിയുള്ള നാലു രൂപായും കോരികയുംകൂടി ഇങ്ങട്ടുകൊണ്ടത്തയേക്കണം. അല്ലെങ്കില്‍ നിന്നെ ഈവഴി നടത്തുകേല, കേട്ടോ? “നാളെ ഞാന്‍ കൊണ്ടുവന്നുതരാം,” എന്നു പറഞ്ഞ്‌ അവള്‍ കൈ നീട്ടി. നല്ല സന്തോഷമി ല്ലാത്തമട്ടില്‍ അവളുടെ നേരെ കോരികയും രൂപായും നീട്ടിക്കൊണ്ടു ലക്ഷ്മിയമ്മ പറഞ്ഞു: “നീ പീടികേന്നു വരുമ്പോഴേക്കു ഞാനങ്ങു വന്നേക്കാം. രൂപാ ഇന്നുതന്നെ വേണം. ഇവിടെ ആവശ്യ്യോണ്ട,” “ഓം, എന്നു പറഞ്ഞു കോത്കയും രൂപായുംകൊണ്ട്‌ അവള്‍ പടിയിറങ്ങി നടന്നു. ലക്ഷമിയമ്മ അവള്‍ പോകുന്നതു നോക്കിക്കൊണ്ടു മകനോടു പറഞ്ഞു; “ന്‌ നോക്കിക്കോ. ആ രൂപാ പോക്കായി. അവര്‍ക്കു മേടിച്ചാല്‍ കൊടുക്കണമെന്നു വിചാരമില്ല. ഉപ്പായിട്ടും മുളുകാ യിട്ടും ച്രകമായിട്ടും ഇപ്പൊള്്രെ തരാനുണ്ടെന്നോ അവര്‍? ഞാനിപ്പോള്‍ത്തന്നെചെന്നു ബാക്ക്രുപാ മേടിച്ചുകൊണ്ടു പോരാം. പോയാലും ഒരു രൂപായല്ലേ? കോരിക കൊണ്ടുവന്നില്ലെക്കല്‍ ഒരു രൂപാ യല്ലേ പോകുകയുള്ളൂ?” നാരായണന൯.- അവരു തരും തന്നില്ലെങ്കില്‍ അഞ്ചു രൂപായല്ലേ? അവരെടുക്കട്ടെ അമ്മയതി MIDIS ഈ സന്ധ്യയ്ക്കു പോകേണ്ട. ലക്ഷ്മിയമ്മ.- നീയിങ്ങനെ ധര്‍മ്മപുര്രരായിട്ടു തൊടങ്ങിയാല്‍-- നാരായണന്‍.- ധര്‍മ്മപു്രതരായിട്ടല്ല. അവര്‍ക്കിന്നൊരു ഗതികേടുവന്നു. ആ കോരീകയും കൊടുത്ത്‌: അവരിങ്ങോട്ടാളയച്ചുതു ഞാന്‍ വന്തിട്ടുണ്ടെന്നറിഞ്ഞിട്ടാ. ലക്ഷമിയമ്മ.- നീ വന്നിട്ടുണ്ടെന്നറിഞ്ഞിട്ടല്ല. അവിടെ ഇനി വേറെയൊന്നും കാണുകേജ്ടു. പ്ണയംവെക്കാ൯. പൊന്നും പ്ഠരതങ്ങളും എല്ലാം പണയംവെച്ചും വിറ്റും തീന്നുതീര്‍ത്തു പരക്കഴി കള്‌. 200) അല്പം കഴിഞ്ഞു ലക്ഷ്മിയമ്മ തുടര്‍ന്നു : “അല്ലാതെ എന്തു ചെയ്യാനധ ആ മൂത്തമ്പൂരിശ്ശന്‍ ശാന്തിക്കുപോയാല്‍ മാസം അഞ്ചുപറ നെല്ലോ മറ്റോ കിട്ടും. അതുകൊണ്ടു പത്തുപതിന്നാലെണ്ണത്തിന്റെ കാര്യങ്ങളൊക്കെ നടക്കൂവോ? നാരായണന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു; “അദ്ദേഹത്തിന്റെ മകനീല്ലേ, ഈശ്വരന്‍നമ്പൂതിരി്‌' “ഈശ്ചരനുമൊണ്ട്‌ ഈശ്വരീമൊണ്ട്‌. അവനിങ്ങോട്ടു പുറന്നുവീണപ്പോള്‍ തുടങ്ങിയതാ അവര്‍ക്കീ മുടിവൊക്കെ. എങ്ങനെ കഴിഞ്ഞ ഒരു മനയാ! ഒരുകാലത്ത്‌ ഈ സ്ഥലമൊക്കെ അവരു ടെയായിരുന്നതാ.” നാരായണന്‍.- ഇപ്പോഴും പാട്ടമോ മിച്ചുവാരമോ ഒക്കെ കീട്ടാനില്ലേ? ലക്ഷ്മിയമ്മ.- എന്തോന്നിന്റെ? ഇപ്പോള്‍ മനയ്ക്കലെ പറമ്പു മാര്തമൊണ്ടവരുടെ കൈയിലാ യിട്ട. പിന്നെയൊള്ളതിന്റെ അവകാശമൊക്കെ എഴുതിക്കൊടുത്തു കാശുമേടിച്ചു. നാരായണനന്‍.- അയല്‍പക്കക്കാരൊക്കെക്കൂടി അവരെ നശിപ്പിച്ചു. ലക്ഷമിയമ്മ അടുക്കളയിലേക്കു പോയി. നാരായണന്റെ മനസ്സില്‍ ആ ജന്മികൂടുംബം തങ്ങി നിന്നു. അയല്‍പക്കക്കാര്‍ അവരുടെ നാശത്തിലെ;യതമാര്രം പങ്കുകാരാണെന്്‌ അവനറിയാതെ ഓര്‍മ്മിച്ചു പോയി. അവിടെ ഏതു വീട്ടില്‍ എന്തടിയന്തിരങ്ങളുണ്ടായാലും മനയ്ക്കല്‍ ചെന്നുപറ യും. നമ്പൂരി പതിവനൂസരിച്ചു സംഭാവന കൊടുക്കുകയും ചെയ്യും. മനയ്ക്കല്‍ എന്തു വിശേഷമു ണ്ടായാലും കരക്കാര്‍ കൂടിയാലോചിച്ചു ഭംഗിയായി ഘഷോഷമായി:' നടത്തും. അതിനുവേണ്ടി നയൂ തിതിക്കു താങ്ങാന്‍ പാടില്ലാത്ത ഒരു കടും അദ്ദേഹത്തിന്റെ തലയിലാകും. കുടുംബത്തിന്റെ മാനം നഷ്ടപ്പെടരുതെന്നു നമ്പൂരിശ്ലനു നിര്‍ബ്ദന്ധമുണ്ടായിരുന്നു. ഓണമോ, ത്രുവാതിരയോ, വിഷുവോ, ക്ഷേ്ര്രതേത്തിലെ ഉത്സവമോ എന്തു വന്നാലുമുണ്ടു മനയ്ക്കല്‍ നല്ലൊരു ചെലവ്‌. തിരുമേനീ, അ പനേന്നു രണ്ടുമദല്‍ ഓല വെട്ടാനൊന്നനുവദിച്ചാല്‍- പെര ചോര്‍ന്നൊലി ച്ചിട്ടു കെടക്കാന്‍മേല. അവിടവിടെ ഒന്നു തിരുകാമായിരുന്നു.” എന്ന്‌ ഒരിക്കല്‍ താന്‍ നമ്പൂരിയോടു ചെന്നു പറഞ്ഞതും, “ഇവിടേം ചോര്‍ച്ചയക്കു കുറവൊന്നുമില്ല. ഇവിടുത്തെ ഓല കൊണ്ടു തെകയൂ കേല്ല. അതാ ഓലയങ്ങനെ നിന്നുപോകുന്നത്‌.” എന്നു പറഞ്ഞിട്ട “എന്നാല്‍ നിന്റെ കാര്യമെങ്കിലും നടക്കട്ടെ. ഏരോേന്നാണെന്നാല്‍ വെട്ടി ച്ചോ.” എന്ന്‌ അദ്ദേഹം അനുവദിച്ചതും നാരായണനോര്‍മ്മയുണ്ട്‌. അവിടുന്നും പുറകോട്ട അവന്റെ സമരണ കിഴ്ഞ്ഞ്റങ്ങുകയാണ്‌. ലക്ഷ്മിയമ്മ അവന്റെ അടുത്തു വന്നിട്ടു പറഞ്ഞു: “നിന്റെ കൈയില്‍ ഒറ്റരുപായില്ലല്ലേ. ഞാന്‍ മനയ്ക്കല്‍ ചെന്ന്‌ ആ നാലു രൂപ മേടിച്ചോണ്ടു വരാം. അവര്‍ക്ക്‌ തുടത്തിന്റെ കമ്പി കൊടുത്തേച്ച്‌ ആ കോരികേം മേടിച്ചോണ്ടു പോരാം.” ലക്ഷ്മിയമ്മയുടെ മനസ്സ്‌ ആ ഓട്ടുകോരികയില്‍ പറ്റിപ്പിടിച്ചു നിലക്കുകയാണ്‌. “അമ്മയ്ക്കെന്താ വല്ലവരുദേം മുതലിനോടാശ?” മകന്‍ അല്പം വിരസത തോന്നി. 29) “വല്ലവരുദേം മുതലാണോ?” നമ്മളല്ലേ രൂപാ കൊടുത്തത്‌?” ലക്ഷമിയമ്മ സ്വല്പം പതുങ്ങി പ്പോയി: “അവര്‍ക്കെന്തിനാ വെറുതേ കൊടുക്കുന്നത്‌? അവിടെയുള്ളോരു വേല ചെയ്താലും കിട്ടു DOH കാശ." നാരായണനന്‍.- അവിടെയുള്ള അന്തര്‍ജ്ജനങ്ങളെന്തു ജോലി ചെയ്യാനാ? എഏര്ര പട്ട്ണിയാ യാലും മറ്റുള്ളവരെപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാമോ അവര്‍ക്ക്‌? ലക്ഷ്മിയമ്മ പറഞ്ഞു: “പാവങ്ങള്‍! അവരെന്തു ചെയ്യും? ഞാന്‍ പറഞ്ഞത്‌ ഈശ്ചരന്‍മ്പുരി യുടെ കാര്യമാണ്‌. അയാളുടെ വേളിക്കും കുട്ടികള്‍ക്കുംകൂടി മൂപ്പര്‍ന്നുവേണം ചെലവിനു കൊടു ക്കാന്‍. അയാള്‍ക്കു വല്ലതും കിട്ടിയാല്‍ ക്ലബ്ബിനു ചോറുമേടിച്ചുണ്ണും. തന്തേടേം തള്ളേടേം കാര്യം പോട്ടെ. വേളീം മക്കളും ഇവിടെ കിടക്കുന്ന വിചാരമില്ലയാള്‍ക്ക്‌. ഈശ്ചരന്‍മ്പുരിയുടെ നടപടികള്‍ ലക്ഷ്മിയമ്മ വിസ്തരിച്ചു മകനെ കേള്‍പ്പിച്ചു. മിക്കവാറും മറുനാട൯മലയാളിയായ നാരായണന്‍ അതില്‍ പല ഭാഗവും പുതുതായിരുന്നു. ഒടുവില്‍ ലക്ഷ്മി TAA പറഞ്ഞു; “ആ നങ്ങേലിക്കുട്ടിയുടെ കാരൃം ഓര്‍ക്കുമ്പോളെനിക്ക്‌ അവനെ കല്ലേല്‍വെച്ചു കാന്താരിമു ളകും കൂട്ട്‌ കുത്തിച്ചതയ്ക്കാന്‍ തോന്നും.” “നങ്ങേലിക്കുട്ടിയെന്നാണോ അദ്ദേഹത്തിന്റെ വേളിയുടെ പേര്‌? അവര്‍ക്കല്ലേ ഗര്‍ഭമുണ്ടെന്നു പറഞ്ഞത്‌? “അയാളുടെ വേളിയല്ല. അയാളുടെ ചിറ്റമ്മ. മൂത്തമ്പൂരിശ്ശന്റെ പുത്തന്‍വേളി.” ”മൂത്തമ്പുരശ്ലീന്റെ പുത്തന്‍വേളിയോ? “അതെ, ഒരു കൊല്ലമായിക്കാണും വേളി! കഴിഞ്ഞിട്ട. ഇവിടെ വന്നപ്പോള്‍ അതിനെ കാണേ ണ്ട്യിരുന്നു. രാജകുമാരിയാണെന്നേ പറയൂ, കാണുന്നോര്‍. ഇപ്പോള്‍ കണ്ണും താണ്‌, കവിളും ഒട്ടി കിറിം കരിഞ്ഞ്‌ - കണ്ടാല്‍ കാലന്‍ കരഞ്ഞപോകും.” ആ ഭാഗ്യംകെട്ട അന്തര്‍ജ്ജനത്തിന്റെ കാരൃത്തില്‍ ഈശ്ചരന്‍ നമ്പൂതിത്യെ കുത്തിച്ചതയ്ക്കു സനതെന്തിനാണെന്നറ്യാനുള്ള മോഹം നാരായണന്റെ മുഖത്തു നിഴലിച്ചു: “അവര്‍ക്കെന്തു പ്രായ മമുണ്ട്‌?്‌ (പായം! കൊച്ചുപെണ്ണല്ലേ! ഇരുപതു വയസ്സു കാണും.” “MOMS അറുപത്തഞ്ചു കാണുകില്ലേ? ലക്ഷ്മിയമ്മ തുടര്‍ന്നു; “പിന്നെയില്ലേ! അദ്ദേഹത്തിനെക്കൊണ്ട്‌ ഈ വേളി കഴിപ്പിച്ചതു മക നല്ലേ! മകനുവേണ്ടി അദ്ദേഹം ഈ വയസ്സുകാലത്തു ചെന്ന്‌ ഒരു വേളികൂടി കഴിച്ചു.” അവര്‍ അടുക്കളയിലേക്കു നടക്കാന്‍ തിരിഞ്ഞിട്ടു പറഞ്ഞു: “അടുപ്പിലെ തീയൊന്നു തള്ളി വെച്ചപച്ചു വരട്ടെ.” 292 നാരായണന്‍ അമ്മയുടെ സംഭാഷണത്തില്‍നിന്ന്‌ ഒരു പിടിയും കിട്ടിയില്ല. മകനുവേണ്ടി അച്ഛന്‍ മൂന്നാമത്തെ വേളി നടത്തി. നല്ല അഴകുള്ള ഒരു ചെറുപ്പക്കാരിയെ. ബാക്ക്‌! കാരൃങ്ങള്‍ അമ്മയോ ടെങ്ങനെ ചോദിക്കും! ലക്ഷമിയമ്മ തിരിച്ചുവന്നിട്ടു പറഞ്ഞു: “എന്റെ മകനെ, അവിടെയുള്ളോരക്കുതന്നെ കഞ്ഞിക്കു വകയില്ലാത്തപ്പോള്‍ ഒരുത്തിയെ ക്കൂടി! കുടിവെച്ചു. അതിനു കുഞ്ഞുങ്ങളുമാകാ൯ന്‍ഫോകുന്നു. ആ മുതുപ്രാണന്റെ തലേലെഴുത്താ ഞാനോള്‍ക്കുന്നത്‌. മുന്നൂറു രൂപായ്ക്കുവേണ്ടിയാ അദ്ദേഹം ഈ ചുമടുചുമക്കാന്‍ തയ്യാറായത്‌. മകന്‍ മനയ്ക്കല്‍ കേറാതെ നടന്ന്‌ ഒരു ക്ലബ്ബില്‍ ജോലിക്കു ചെന്നുചേര്‍ന്നു. അവിടെ വല്യ വ്ശ്ചാ സത്തില്‍ നിന്ന്‌ ഒടുക്കം ക്ലബ്ബുകാരന്റെ മുന്നൂറുരൂപാ കട്ടെടുത്തു. ഇയാളാ കട്ടതെന്നാ എല്ലാരും പറ യുന്നത്‌. നേരു ദൈവത്തിനറിയാം. ക്ലബ്ബുകാരന്‍൯ പോലീസുകാരെക്കൊണ്ടു പിടിപ്പിച്ചു. ഒരു രഠ്യതി ജേലില്‍ കിടന്നു. തന്ത ചെന്നു മുന്നൂറു രൂപായ്ക്കു പണയാധാരം എഴുതിക്കൊടുത്തു മകനെ എറക്കിക്കൊണ്ടുപോന്നു. ആ കടം വീട്ടാന്‍ സ്രതീധനം മേടിച്ചു വേളീം കഴിച്ചു. അതിന്റെ ഇല്ലത്താ ണെങ്കിലും ഗതിയൊന്നുമില്ല. നാലാലൊരു പൊത്തുവരുത്തമുണ്ടെങ്കില്‍ ഇത്രേം നല്ല പെണ്ണ്നെ ഈ മുതുക്കന്റെ കൂടെ ഈ നരകത്തിലേക്കു വല്ലോരും തള്ളിവിടുവോ? ആരടെയെങ്കിലുംകൂടെ പറഞ്ഞയച്ചില്ലെങ്കില്‍ അതും കൊറച്ചിലല്ലേ്‌ “മോഷണക്കേസുവരെയായി! അച്ഛനെക്കൊണ്ടു പെണ്ണുകെട്ടിക്കാതെ അയാള്‍ക്കാകാമായി രുന്നല്ലോ.” “അയാള്‍ക്കു വല്ലോരും പെണ്ണുകൊടുക്കുവോ, മോഷണക്കേസിനു ജേലില്‍ പോയവന്‌? “എന്നാലയാള്‍ക്കു തെണ്ടി പത്തുമുനൂറു രൂപായുണ്ടാക്കാമായിരുന്നല്ലോ.” “തെണ്ടലാ ഇപ്പോള്‍ ജോലി. ഇപ്പോള്‍ നാടുനന്നാക്കാനാണെന്നും പറഞ്ഞു പ്രസംഗിച്ചു നട ക്കുകാപോലും! വീട്ടില്‍ കഞ്ഞിവെയ്ക്കാതെ കുഞ്ഞുങ്ങളു കൈയും കാലുമിട്ടടിച്ചു നിലവിളിക്കു മ്പോള്‍ അവന്‍ നാടു നന്നാക്കാന്‍ നടക്കുന്നു. ഈ വകയ്ക്കൊരുപകാരം ചെയ്യുന്നവരോടും ദൈവം വെറുക്കും. ന്യാ രൂപാ കൊടുക്കരുതായിരുന്നു. ആ കോരിക മേടിച്ചുവെച്ചോണ്ടാണേലും തരക്കേ ടില്ല. അവരാ രൂപായും തരുകേല്ല, കോരികേം തരുകേല്ല.” നാരായണന്‍ പറഞ്ഞു. “അവരാ രൂപാ തന്നാലും മേടിക്കുണ്ടമ്മേ, ഒരു കാലത്ത്‌ അവരുടെ കൈകൊണ്ടു മേടിച്ചുകഴിച്ചുവരാ നമ്മളൊക്കെ. ഉച്ച്പ്പടിണിക്കാരായ പള്ളിക്കൂടം പിള്ളേര്‍ക്കു കര്‍ക്കു ടകമാസംതോറും കുഞ്ഞ്‌കൊടുക്കാറില്ലേ മനയ്ക്കല്‍ പണ്ടൊക്കെ? ഞാന്റെതദിവസം അതു വാങ്ങി കുടിച്ചിരിക്കുന്നു. ഈ കോരികകൊണ്ടോണെന്നു കഞ്ഞി വിളമ്പിയിരുന്നത്‌. ആ കോരിക നമുക്കു വേണ്ട.” ലക്ഷമിയമ്മ കഷ്ടിച്ചു സമ്മതിച്ചു: “വേണ്ടെങ്കില്‍ വേണ്ട.” 293 നാരായണന്‍ ആ ജന്മിയുടെ പൂര്‍വൃകാലവും തന്റെ ബാല്യവും ജയിയുടെ ഇന്നത്തെ പട്ട്‌ ണിയും ഒക്കെ ഓര്‍ത്തുകൊണ്ടു വിഷാദമുകനായിടടങ്ങനെ ഇരുന്നു. സ്വല്പം അകലെ ഒരാരവം കേട്ട അവന്‍ ഉണര്‍ന്നു. ശബ്ദം അഭുത്തഭുത്തു വന്നു. ലക്ഷ്മിയമ്മ പറഞ്ഞു: “ഇന്നു മീറ്റിംഗു ണ്ടെന്നാ തോന്നുന്നത്‌.” നാരായണനുകാരൃംമനസ്സിലായി. ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്ന്‌ അതു മുദ്രാവാക്യ ങ്ങളാണെന്നു വെളിവായി. പത്തുമുപ്പുതാളുകള്‍ പ്ലക്കാര്‍ഡുകളും കൊടിയും പിടിച്ച്‌ ആ വീടിന്റെ മുന്‍വശത്തുള്ള റോഡില്‍ക്കുടി പോകുകയാണ്‌. ലക്ഷമിയമ്മ പറഞ്ഞു; “ആങ്‌, അതിന്റെ മുമ്പില്‍ കൊടിപിടിച്ചോണ്ടു പോകുന്നത്‌ ഈശ്ച രന്‍ നമ്പൂരിയാണല്ലോ. തെരഞ്ഞെടുത്ത കഥകള്‍ (രണ്ടാംഭാഗം) കാരൂര്‍ ന്ലകണ്ഠപിള്ള, കോട്ടയം: സാഹിത്യപവര്‍ത്തക സഹകരണസംഘം 254 മനുഷൃഫു(തി (ലളിതാംബിക അനര്‍ജേനം) ഒരു നീണ്ടയായത കഴിഞ്ഞ്‌ തളര്‍ന്നുലഞ്ഞ്‌: വീട്ടില്‍ വന്നതേയുള്ളൂ. മണ്‌ മുന്നായിരിക്കുന്നു. ഇനി നാലരയ്ക്ക്‌ ഒരു കമ്മിറ്റി മീറ്റിങ്ങുണ്ട. അഞ്ചിനു പൊതുയോഗം. ആറേകാലിനും ഏഴിനുമി യ്ക്ക്‌ സുപ്രധാനമായ ചില സനര്‍ശനങ്ങള്‍. അതു കഴിഞ്ഞ്‌ ഒരു വിരുന്ന്‌. ഇങ്ങനെ (രാന്മുപിടിച്ച ജോലിത്തിരക്കുകള്‍ക്കിടയില്‍ സന്ദര്‍ശകമുറിയിലെ ആള്‍ത്തിരക്കു കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ അന്തം വിട്ടുപോയി. താനും ഒരു മനുഷ്യനല്ലേ? കല്ലും ഇരുമ്പുമൊന്നും കൊണ്ടല്ലല്ലോ ഉണ്ടായിതിക്കുന്നത്‌. എങ്കിലപോലും മണിക്കൂറിന്‌ അറുപതു മിനുട്ടു വെച്ചു പായുന്ന ഈ സമയത്തിനൊപ്പം ഓടിയെ തആതുവാന്‍ തന്നേക്കൊണ്ടാവുമോ? ഓട്ടം തന്നെ. ഓട്ടം ... മത്സരിച്ചോട്ടം ... ഈ മാരത്തോണ്‍ മത്സര ത്തില്‍ ചേരേണ്ടതായിരുന്നുവെന്നു വരുമോ... ആഫീസുമുറ്യിലെ കസാലയിലേക്കു ചെന്നു വീണപ്പോള്‍ വല്ലാത്ത തലവേദന തോന്നി. അന്നു കുളിക്കുകയോ ഉണ്ണുകയോ ചെയ്തിട്ടില്ലെന്ന പരമാര്‍ത്ഥം അപ്പോഴാണ്‌ ഓര്‍ത്തത്‌. നിതയ വിതചരൃകളില്‍ കൃതൃത പാലിക്കാന്‍ തനിക്കു കഴിയാറില്ല. ആഹാരം, നിദ്ര, വിശ്രമം, ഒക്കെ ഏപ്പോ ഴെങ്കിലപ്പോള്‍ എന്നേയുള്ളു. എന്തിന്‌, കാണാന്‍ കൊതിച്ചുണ്ടായ കുഞ്ഞിനെ ഒന്നുനേരെചൊലവ്വേ കാണാന്‍ പോലും സമയം കിട്ടാറില്ല; ഒരു പൊതുജനസേവകന്റെ ജീവിതമാണിത്‌. പൊതുനേതാ വിന്റെ ജീവിതമാണ്‌. ആ സുഖവും അന്തസ്സും അനുഭവിക്കണമെങ്കില്‍ ഇത്തരം ചില അസൌകരൃു ങ്ങള്‍ സഹിച്ചേ തീരു എന്നറിയാം. അതുകൊണ്ടാണ്‌ സ്വ്കരണമുറിയിലൂടെ അകത്തേക്കു നടന്ന പ്പോള്‍ ഉള്ളില്‍വന്ന ദേഷ്യം കടിച്ചമര്‍ത്തി പുഞ്ചിരിക്കേണ്ടവരോടു പുഞ്ചിരിക്കുകയും കുശലം പറ യേണ്ടവരോടു കുശലം പറയുകയും ചെയ്തത്‌. എന്നാലും സന്ദര്‍ശകക്കാര്‍ഡും കൊണ്ടുവന സ്രെക ടടറിയോട അലറി; “പോവൂ, ആ തൊഴിലില്ലാത്തവരോടു പോയി പറയു. എനിക്കിന്ന്‌ ആരേയും കാണാന്‍ സമ യമില്ല. എനിക്കിന്നു സുഖമില്ല. ഇതു സന്ദര്‍ശനസമയമമല്ലു. നാളെ രാവിലെ എട്ടുമണിക്കു വരാന്‍ പറയൂ.” സ്രെകട്ടറി ഉള്ളിലൂറിയ ചിരിയടക്കിക്കൊണ്ടു ക്ഷമാപുര്‍വ്വം കാത്തുനിന്നു. എര്ര കോപിച്ചു ചാടിയാലും അവരെ ഓരോരുത്തരെയായി വിളുച്ചു കുശലം ചോദിച്ചതിനുശേഷമേ അദ്ദേഹം ഉണ്ണൂു കയുള്ളു എന്നയാള്‍ക്കറിയാം. ചിലപ്പോള്‍ ഉണ്ണാതെതന്നെ മീറ്റിങ്ങിനു പോയെങ്കിലുമായി. അങ്ങ നെയല്ലെക്കില്‍ അദ്ദേഹത്തിനു പൊതുജനനേതാവാകാന്‍ കഴീയുമായിരുന്നില്ലല്ലോ. അന്നും അങ്ങനെതന്നെ സംഭവിച്ചു. ആഫീസുമുറിയുടെ വാതിലില്‍നിന്ന്‌ അവസാനത്തെ ആളും കടന്നു പോയിക്കഴിഞ്ഞപ്പോള്‍ സ്കട്ടറി അടുത്തുചെന്ന്‌ മന്ദസ്വരത്തില്‍ പറഞ്ഞു: 295 “ഇനിയൊരു സ്ര്തീ കൂടിയുണ്ട്‌. അപ്പുറത്തിരിക്കുന്നു. വളരെ ദൂരെനിന്നു വന്ന വളരെപാവ പ്പെട്ടഒരുസ്ര്രീ. അവര്‍ക്ക്‌ അവിടുത്തെ തനിച്ചു കാണണമെന്നു പറഞ്ഞതുകൊണ്ടാണ്‌ ജതുവരെ വിളിക്കാത്തത്‌.” നേതാവ ക്ഷോഭവും അക്ഷമയും അടഭക്കുവാനാവാതെ മേശപ്പുറത്ത്‌ ഉയക്കോടെ ഇടിച്ചു. മഷി ക്കുപ്പി മറിഞ്ഞു. കടലാസുകള്‍ ജ്ളുകിപ്പറന്നു. “നിങ്ങള്‍ക്കെന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ അതുപറഞ്ഞാല്‍ പോരെ? നിങ്ങളുടെ ഒരു സ്ര്തീ! നിങ്ങളുടെ ശൂപാര്‍ശക്കാര്‍! ഞാനും ഒരു മനുഷ്ൃനാണെന്ന്‌ അവരോടു പറയു. ആരായാലും ഇനി നാളെ രാവിലെ വരട്ടെ. മണി നാലരയായിരിക്കുന്നു.” ശാന്തവും അനുനയപൂര്‍വുവുമായ സ്വരത്തില്‍ സ്ക്രട്ടറി പറഞ്ഞു: “അതു കഷ്ടമാണെന്നു തോന്നുന്നു. അവര്‍ അതിരാവിലെ ഇവിടെ വന്നു കാത്തിരിക്കുകയാണ്‌. പച്ചുവെള്ളം പോലും കുടി ച്ചിട്ടില്ല. വളരെ ദൂരം നടന്നുവന്ന വളരെ പാവം ഒരു വലുയമ്മ. ഒന്നു കണ്ടാല്‍ മതി ഉടന്‍ പൊയ്ക്കൊൌ ളാമെന്നു പറയുന്നു.” നേതാവു നീശ്ശൂബ്ദനായിരുന്നു. സ്രെകട്ടറിയെ അനുഗമിച്ച്‌ ആഫീസുമുറിയുടെ വിലയേറിയ കര്‍ട്ടന്‍ ഒതുക്കി മാറ്റ്‌ അകത്തു പ്രവേശിച്ചുയാളെ അദ്ദേഹം അലസതയോടെ നോക്കി. എന്തു വിചി ര്രമായ വേഷം! മൂടിപ്പുതച്ച മുണ്ട്‌, മുഷിഞ്ഞ കുട, ഈഞ്ഞാലാടുന്ന കാതുകള്‍. പതിനെട്ടാംനൂറ്റാണ്ടല്‍നിന്നു കടന്നുവന്ന ഒരു ക്ഥാപാഠരതത്തെപ്പോലെ അവര്‍ ആ വലീയ മുറിയുടെ മൂലയ്ക്ക്‌ പരുങ്ങി നിന്നു. പിറകില്‍ കാല്‍മുട്ടുകള്‍ പിടിച്ചുകൊണ്ട്‌ ആറേഴു വയസ്സായ ഒരാഞകുട്ടിയും. നേതാവ്‌ അത്ഭുതപൂര്‍വ്വം നോക്കി. അദ്ദേഹം എന്തോ ആലോചിക്കുകയായിരുന്നു. ഭൂതകാല ത്തിന്റെ ഇരുളില്‍നിന്ന്‌ ഏതോ പരിചിതരൂപം പേര്‍ത്തെടുക്കാനോര്‍ക്കുംപോലെ .... ഏതോ ഒരു ഛായ .... ഏതോ ഒരു സംശയം .... പെട്ടന്നദ്ദേഹം എഴുന്നേറ്റു .... ആഗതയായ ആ സ്ര്രീ അപ്പോഴും നിലത്തു കണ്ണുംനട്ടു നിശ്ശബ്ദം നിലക്കയായിരുന്നു. നേതാവു മനഃക്ഷോഭമടക്കിക്കൊണ്ടു സാവധാനം പറഞ്ഞു: “ഇരിക്കു. എവിടെനിന്നാണു വരുന്നത്‌? എന്തുവേണം? എനിക്കു കുറെ തിരക്കുള്ള സമയമാണിപ്പോള്‍ .... വേഗം കാരയം പറയൂ.” ആഗതയായ സ്ര്തീ തലയുയര്‍ത്തിയപ്പോള്‍ പുരുപ്പുമുണ്ട ഈര്‍ന്നുവീണു. അമ്പരപ്പും പരി ശമവുംകൊണ്ട അവരാകെ വിറച്ചിരുന്നു. കാതരവും കുലീനവുമായ മിഴികളില്‍ നീര്‍ നിറഞ്ഞു തുളുമ്പി, മ്രന്തം ജപിക്കുന്ന സ്വരത്തില്‍ അവര്‍ മൊഴിഞ്ഞു : “ഇരിക്കണില്യ, ഗോയിന്നന്‍കുട്ടീ, ഇരിക്കിണില്ല്യാ. ഇപ്പോ പൌക്കോളാം. ഒന്നു കാണണന്നേ ഒണ്ടാര൪ന്നുള്ളു .... ഗോയിന്നവകുട്ടിക്കു മനസ്സ്ലായില്േരിക്കും. മനസ്സിലാവില്ല ഇപ്പോള്‍ .... പക്ഷേ wee പിക്ഷേ .... 256 വാക്കുകള്‍ പുറപ്പെടുവിക്കാന്‍ അവര്‍ വല്ലാതെ ക്ലേശിക്കുംപോലെ തോന്നി. സെറ്റിയില്‍ നമ സ്്‌കാരമു(്ര. കൈകളില്‍ ഓട്ടുവളത്തഴമ്പ്‌. നേതാവു താനറിയാതെ പറഞ്ഞുപോയി: “BO... GAO. Of... ATOMIC AA!” അവര്‍ പരസ്പരം നോക്കി ഒരു നിമിഷം യിന്നു. ചിരവിയുക്തനായ ഒരു മകനെ കാണുന്ന അമ്മയുടെ വികാര്രപകര്‍ഷത്തോടെ അവരുടെ കണ്ണുകള്‍ അയാളെ തൊട്ടുഴ്ഞ്ഞുകൊണ്ടിരുന്നു. ആ നോട്ടത്തില്‍ പരാതിയില്ല. പരിഭവമില്ല. അപേക്ഷകളില്ല. കേവലം സ്നേഹത്തിന്റെ വിന്തവും ആത്മാര്‍ത്ഥവുമായ വിശ്ചാസദാര്‍ഡ്യം മാതം. ആ നെടുവീര്‍പ്പിരുക്കുടെ ഒരു ജീവചര്രതത്തിന്റെ ചുരുളുകള്‍ മുഴുവന്‍ കെട്ടഴ്ഞ്ഞു നിലത്തുവീണു. താന്‍ മുമ്പ്‌ ആട്ടിപ്പുറത്താക്കു വാനൊരുയെട്ട ദീനയും ദരിശ്രജനോചി്തവേഷയുമായ സ്രതീയുടെ സാന്നിദ്ധ്യത്തില്‍ തന്റെ സര്‍വൃപരിപാടികളും ആ നേതാവു വിസമരിച്ചുപോയി. എന്തൊ രപരാധബോധമാണു മനസ്സില്‍! എന്തൊരു വിഷ്ാാദഭാരമാണ്‌! നിത്ൃപൂജാര്‍ഹമായ ദേവീവിഗ്രഹത്തെ തട്ടിമറിച്ചിട്ടപോലെ. അതു വെറും കല്ലായിരുന്നുവെന്നു താ൯ (രമിച്ചു. കഷ്ലുകള്‍ക്കു സുഖദുഃഖങ്ങ ജില്ല. അവ അടിച്ചുടയ്ക്കേണ്ടവയാണ്‌. അതിനു വേണ്ടിയുള്ള സമരത്തില്‍ ജയിച്ചു ജയിച്ചാണ്‌ താന്‍ ജ്രതത്തോളമുയരത്തില്‍ എത്തിയതെന്നുമയാളോര്‍ത്തു. പക്ഷേ ന്രന്തരമായ പാദപ്രഹരത്താല്‍ ഉടഞ്ഞു ചിതറിയ ആ കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍പ്പെട്ടു നിരാലംബമായി പിടയുന്ന മനുഷ്യജീവി കളുടെ കാരൃം താനെന്തേ മുന്പേ ഓര്‍ക്കാതിരുന്നത്‌* ചോര പിതറാത്ത മുറിവുകള്‍. കരയാത്ത വേദനകള്‍. പൊരിഞ്ഞു പൊരിഞ്ഞു മരിച്ചാല്‍പ്പോലും ഒരരിമണി യാചീക്കാത്ത വയറുകള്‍. ഈ മഹായജ്ഞത്തില്‍ കുരുതികഴിക്കേണ്ടുന്ന പശുക്കളിലൊന്ന്‌ ഇതാ രന്റെ മുമ്പില്‍ നില്ക്കുന്നു; സ്നേഹാനുദവങ്ങളുടെ അമൃതസ്ൃനിയായ അനുഗ്രഹപുൂരം വര്‍ഷിച്ചുകൊണ്ട! ര്രൂശിതയായ ഈ മനുഷ്യയപുര്തിയുടെ മുമ്പില്‍ താനാകെ ചെറുതായിച്ചെറുതായി വരുന്ന തുപോലെ അയാള്‍ക്കു തോന്നി. ഇപ്പോള്‍ താന്‍ മഹായോഗത്തല്‍ പ്രസംഗിക്കേണ്ട നേതാവല്ല. കമ്മിറ്റികളില്‍ പങ്കുകൊള്ളുന്ന വിദഗ്ധനുമല്ല. അങ്ങുദൂരെ... ദൂരെ ദൂരെയൊരു കുഗ്രാമത്തില്‍ ഒരു ചെറിയ വിട്ലല്‍ മാമ്പടെ പെറുക്കിയും കാരകളിച്ചും കുളംചാടിയും തിമിത്തു നടന്ന ഒരു ചെക്കന്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചിരുന്നു. അമ്മാവന്മാര്‍ പിരിയുകയും ചെയ്തു. കഷടിച്ചു കഴിഞ്ഞുകൂടു വാനുള്ള വകയുണ്ടാക്കുവാന്‍ അമ്മ എര (പ്രയാസപ്പെട്ടിരുന്നു! മകനെ പഠിപ്പിച്ച്‌ ഒരു നിലയിലാ ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവന പഠിച്ചു. പ്രൈമറി ക്ലാസ്സുകള്‍ മുഴുവ൯ കടന്നു കയറിയത്‌ ഒറ്റച്ചാടടത്തിനായിരുന്നു. മനയ്ക്കലെ കുഞ്ഞാത്തല്‍ അമ്മയോടു പറയാറുള്ളതയാള്‍ ഓര്‍ത്തു: “ഗോയിന്നന്‍കുട്ടി ബുദ്ധി യുൂളേളോനാ ലക്ഷ്മീ! ഓന്‍ ഒരു നെലേല്‍ ഏത്തും.” അമ്മ സങ്കടത്തോടെ പറയും: “എങ്ങനെയാ കുഞ്ഞാത്തലെ, പഠിപ്പിക്കുക? വയറിനുതന്നെ 297 കൊടുക്കാനില്ലാത്തപ്പോ.... ബുക്ക്‌, പെനസില്‍, പുസ്തകം എന്തെല്ലാമൊരൂടും വേണം ഓനു സ്‌കൂളില്‍ പോണെങ്കില?്‌ കുഞ്ഞാത്തല്‍ എന്തോ ആലോചിക്കുംപോലെ തോന്നി... “അതു സാരോലു ലക്ഷ്മീ! ഒക്കെ വഴിണ്ടാവും, തേവാരത്തിനുള്ള പൂവ്വ കൊണ്ടരാമോ മിടുക്കന്‌? ചില്ലറ ഞാനുണ്ടാക്കാം.” കരുണാമയിയായ ഒരു ദേവിയെപ്പോലെ അവര്‍ തന്റെ നേരെ നോക്കി. ആ മുഖം ഒരു ദേവി യുടെ ഛായയിലേ തനിക്കോര്‍ക്കാ൯ കഴിയുന്നുള്ളു. അമ്ധപലനടയില്‍വച്ചാണു തങ്ങള്‍ അധികവും കാണാറ്‌ എന്നതുകൊണ്ടാണോ? അതോ ചോറുരുളയും നീട്ടിപ്പിടിച്ച അന്നപൂര്‍ണ്ണയേപ്പോലെയുള്ള ആ നിലപുകൊണ്ടോ? രാവിലെ, കണ്ട കാടും മേടും ചാടി പൂജാപുഷ്പങ്ങള്‍ ഒരുക്കുമ്പോഴേക്കും നല്ല വിശപ്പുണ്ടാവും. ഉണ്ണ്കളുടെ പ്രാതല്‍ കഴിഞ്ഞിരിക്കും. തൈരും മാങ്ങാക്കറിയും കൂട്ടിക്കുഴച്ച്‌ കുഞ്ഞാത്തലമ്മയുടെ ഓാട്ടുവളയിട്ട വെളുത്ത കൈപ്പടംകൊണ്ട്‌ ഉരുട്ടിയെടുക്കുന്ന ഉരുള- അതേ അയാള്‍ നിീറച്ചുണ്ടിട്ടുള്ളു. അമഃൃതിനേക്കാള്‍ രൂചികരമായ ആ അന്നം അതിലും രുചികരമായ വാക്കു കളോടെ കുഞ്ഞാത്തലമ്മ അവന്റെ കൈകളില്‍ വെച്ചുകൊടുക്കുന്നു. അടുക്കല്‍നിന്നു വിങ്ങുന്ന അമ്മയോടു പറയും: “കരയേണ്ടാട്ടോ ലക്ഷമിക്കുട്ടി! ഓന്‍ പഠിച്ചു മിടുക്കനാവും. താഴത്തേടത്തെ വീട ഓടിടി ക്കൂലോ ഓന്‌ താത്തേടത്തെ വീട ഓടിടുവിച്ചു. എങ്കിലും അതു കാണാന്‍ “ലക്ഷ്മിക്കുട്ടി” ജീവിച്ചിരുന്നില്ലു എനന കാര്യം വൃസനസമേതം അയാളോര്‍ത്തു. അമ്മയുടെ മരണശേഷം കുഞ്ഞാത്തലമ്മ മാൃതമായിരുന്നു അവന്റെ ഏകസഹായം. അശര ണനായ ആ കുട്ടിയില്‍ അവരുടെ വാത്സല്യം കോരിച്ചൊരിയുകയായിരുന്നു. പലപ്പോഴും അവനു ചില്ലറ കൊടുക്കാറുണ്ട്‌. ദുര്‍ഗ്ലാപൂജയുടെ അട പ്രതോേകമായി വെച്ചിരിക്കും... പറയും: “ഉണ്ണിയെ കാട്ടണ്ട ട്ടോ... ഓനു വച്ചിരുന്നതാണ്‌... കുറുമ്പന്‍ ഏതത്യായാലും നിറയില്ലാന്നു വെച്ചോളൂ.” ഉദാരമായ ഈ ദാനങ്ങള്‍ ധര്‍മ്മകൃത്യങ്ങളാണെന്ന ബോധം അവര്‍ക്കുണ്ടായിരുന്നുവോ? കുഞ്ഞാത്തലമ്മയെ സംബന്ധിച്ചിടത്തോളം തന്റെ നിതൃജീവിതത്തിന്റെ ഒരത്യാവശൃഘടകമായി രുന്നു ഈ കര്‍ത്തവ്യം. കൊടുക്കുവാന്‍ മാര്രമായി ജീവിക്കുകയായിരുന്നു അവര. അതില്‍ ഒരസാ ധാരണതയും തങ്ങള്‍ക്കു കാണുവാനും കഴിഞ്ഞില്ല. തനിക്കു മാതമല്ല, തന്റെ ചുറ്റുപാടുമുള്ള എല്ലാവര്‍ക്കും മത്തായിക്കും മമ്മതിനും ചാത്ത൯പുലയനുമൊക്കെ ഇതാണു വിചാരം. കൊടുക്കാന്‍ വേണ്ടി) പിറന്നവരാണവര്‍. അവരല്ലെങ്കില്‍ പിന്നെ ആരാണു കൊടുക്കുക? അങ്ങനെ ആ നാട്ടിന്‍പു റത്ത്‌ ഇതൊരു സാധാരണ സംഭവം മായതമായി. ദിവസവും അന്തിമയങ്ങിയാല്‍ മനയ്ക്കലെ പടിപ്പു രയില്‍ ഈ വിളി കേള്‍ക്കാം: “അത്താപേട്ടിണിക്കാരാരെങ്കിലുമുണ്ടോഴ്‌ 258 ആരെങ്കിലുമുണ്ടാവും. തങ്ങളുടെ പൊതുനെല്ലറയും പൊതുഭക്ഷണശാലയുമാണ്‌ ആ സ്ഥലം എന്ന്‌ അവകാശബോധത്തോടെ ആളുകള്‍ വിശ്ചസിച്ചിരുന്നു. ഇതുകൊണ്ടൊക്കെയായിരിക്കാം, ഗോവി BAAS! പത്താംക്ലാസ്സു പാസ്സായി നാടു വിട്ടപ്പോള്‍ കുഞ്ഞാത്തലമ്മയോട ഒരു വാക്കുപോലും ചോദിക്കേണ്ട ആവശ്യമുണ്ടെന്ന്‌ അയാള്‍ക്കു തോന്നിയില്ല. അപ്പോഴേക്കു അയാള്‍ വളരെ വളര്‍ന്നി രുന്നു. വളരെയധികം പുസ്തകങ്ങള്‍ വായിക്കയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. സ്നേഹവും കടപ്പാടും നന്ദിയുമെല്ലാം കാപടയമാണെന്നറിയത്തക്കുവണ്ണം വര്‍ഗൃസമരത്തില്‍ അറിവും നേടിയിരുന്നു. കുഞ്ഞാത്തലമ്മയുടെ ദീര്‍ഘദര്‍ശനം സഫലമാക്കിക്കൊണ്ട ബുദ്ധിമാനും ഭാഗ്ൃശാ ലിയുമായ ആ ചെറുപ്പക്കാരന്‍ പ്രസംഗപീഠങ്ങളിലൂടെയും പ്രതിനിധിസഭകളിലൂടെയും ഉയര്‍ന്നു യരന്നു കയറിപ്പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ആ പഴയ നാട്ടിന്‍പുറത്തെപ്പറ്റി ഓര്‍ക്കാനേ നേരമുണ്ടാ യില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സംഭവഗതികള്‍ മാറിമറിഞ്ഞു. അസംഭാവ്യമായതു സംഭവിച്ചാലും ആളു കള്‍ ഞെങട്ടാതായി. ഇന്നാളാണെന്നു തോന്നുന്നു. ഒരു സ്വീകരണയോഗത്തിന്‌ ആ വഴി പോവുമ്പോള്‍ അവിചാ രിതമായി അയാള്‍ കണ്ടു. മനയ്ക്കലേ കൂറ്റന്‍ പതിനാറുകെട്ടു നിന്നിരുന്ന സ്ഥലം മുഴുക്കെ വെളുത്ത്‌ അപ്പയും കാടുമുശ്ച്ചെടി്കളും പിടിച്ചു കിടക്കുന്നു. അമ്പലക്കുളം ഇടിഞ്ഞു തൂര്‍ന്നു. പട്പ്പുരമാളി കയുടെ മുഖപ്പ്‌ മൂക്കുകുത്തി വീദെറായിതിക്കുന്നു. കൂടെയുള്ളവര്‍ പറഞ്ഞു: “കൊടുത്ത്‌ കൊടുത്താണ്‌ കേട്ടോ, ഈ ഇല്ലക്കാര്‍ നശിച്ചത്‌. കാലം മാറിയത്‌ അവര്‍ അറി ഞ്ഞില്ല. ആരു ചെന്നാലും സല്‍ക്കരിക്കും. പാടവും ജയിക്കരവും പീരിയാതായപ്പോള്‍ പറമ്പുകള്‍ വിറ്റ അരിമേടിച്ചു. അതും തീര്‍ന്നപ്പോള്‍ കടമായി. പുരയുടെ കഴുക്കോലുകള്‍ ഈരി വിറ്റ്‌ അവര്‍ ദാനധര്‍മ്മങ്ങള്‍ പുലര്‍ത്തി. അച്ഛന്‍ നമ്പൂതിരിയുടെ പിണ്ഡത്തിനു മാതം അഞ്ഞൂറുപറഅരി വെച്ച CO. GC കടത്തിനുവേണ്ടിയാണ്‌ ഇല്ലപ്പറമ്പു പോയത്‌. ഉണ്ണിക്കു വാതമാണ്‌. സ്കൂള്‍ ഫൈനല്‍ പഠസ്ത്റായ ഒരനുജനുള്ളത്‌ ഉദ്യോഗം തേടി നിരാശനായി ഇപ്പോള്‍ ഏതോ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ അല ഞ്ഞുനടക്കുന്നു. രോഗിയായ മകനേയും അയാളുടെ കൂട്ടികളേയുംകൊണ്ട്‌ കുഞ്ഞാത്തലമ്മ അകലെയെവി ടെയോ ഒരു ദേശവഴിയിലുള്ള ചെറിയ വീട്ട്ലേക്കു താമസം മാറ്റ്‌ അതും ഒരു പഴയ കുടിയാന്യെ കാരുണ്ടും കൊണ്ടൊണ്‌ വീടു കിട്ടിയത്‌.” “ജയിത്വം തകര്‍ക്കണം” എന്‍ ഉറച്ച്‌ വിളിച്ചിരുന്ന അയാള്‍ക്കു തൊണ്ടയിടറി. ആരും തകര്‍ക്കാ തെതുന്നെ അതു തകര്‍ന്നിതിക്കുന്നു. കുഞ്ഞാത്തലമ്മയെ ചെന്നുകണ്ട്‌ കുശലമമ്വേഷിക്കണമെന്ന്‌ അപ്പോള്‍ വിചാതിച്ചുതാണ്‌. ആ ജീവിതം എങ്ങനെയിരിക്കും? പട്ടിണികിടക്കാന്‍ പണ്ടേ പരിചയമുള്ള കൂട്ടത്തിലാണ്‌ കുഞ്ഞാത്തല മ്മ. ഏകാദശി, പ്രദോഷം, തി്ളാട്ചെ ഇങ്ങനെ മാസത്ത്ലിരുപതു ദിവസവും ഉപവാസമായിരി 299 ക്കും. അന്നൊക്കെ അവര്‍ വളരെയധികം ആളുകള്‍ക്കു വെച്ചു വിളമ്പി ഈട്ടുന്നു. വതതാന്തമായ ആ മുഖത്ത്‌ അപ്പോള്‍ സംതൃപ്തിയുടെ മനദസ്മേരം വിരിയും. അവര്‍ പാടും: “ഏറിയ മോദാല്‍ മര്‍ത്തൃസമൂഹേ കോരികകൊണ്ടു വിളമ്പവളേ ജയ! സുന്ദരരുപേ, ഗീത്തനയേ, ചെറു കുന്നിലമര്‍ന്നിടുമമ്മേ, ജയ ജയ” ഒരുനാള്‍ അമ്മ ചോദിച്ചു. “കുഞ്ഞാത്തലമ്മേ! അഭിയത്തിനൊരു സംശയം... അടിയങ്ങള്‍ പഷണികിടക്കുന്നത്‌ ഇല്ലാ യ്മകൊണ്ടാണ്‌. തിരുമനസ്സുകൊണ്ടോ?” “അതോ ലക്ഷ്മി” കുഞ്ഞാത്തലമ്മ സ്വല്പം ആലോചിച്ചു നിന്തിട്ടു പറയുന്നു. “അത്‌ ഇല്യാ ണ്ടാവാതിരിക്കാനാ - ഇല്യാത്തോരടെ ദുരിതമറിയാനാ -- ദാരിദ്രം ഒരു കഷ്ടംതന്നെയാണേയ്‌! ഒന്നു നിതീച്ചുനോക്കു. കുട്ട്യോളിങ്ങനെ വിശനു കരയിഠ, ഒന്നും കൊടുക്കാനിലൂണ്ടോവുക! ഭഗ വാനേ ഗുരുവായൂരപ്പാ, ഇങ്ങനെയൊരു സ്ഥിതി ആര്‍ക്കും വരുത്തങ്ലേ” തന്റെ സങ്കലപത്തി്ലുള്ള ഏരേ മഹാശക്തിയെ ധ്യാനിച്ച്‌ അവര്‍ തൊഴുതു. ഇതു കണ്ടാല്‍ കാണുന്നവരും തൊഴുതുപോവും. ഇങ്ങനെ നിതൃതപന്ധിനിയും നിത്ശരൃദായിനിയുമായ കുഞ്ഞാത്തലമ്മയാണിപ്പോശള്‍.... ഇപ്പോള്‍... നേതാവിനു തലചുറ്റുന്നതുപോലെ തോന്നി. പുറമേ മീറ്റിങ്ങിനു പോവാനുള്ള കാര്‍ ഹോണടിച്ചു തളരുന്നു. സ്രെകട്ടറിമാര്‍ അക്ഷമരായി എത്തിനോക്കുകയാണ്‌. ഒരക്ഷരം മിണ്ടാതെ- എന്നാല്‍ വളരെയധികം മനസ്സിലാക്കിക്കൊണ്ടു പര സ്പരം കണ്ണുകളാലാശ്ശേഷിച്ചു മതിമറന്നു നിന്ന ആ അമ്മയും മകനും ഉണര്‍ന്നു. അമ്മ പറഞ്ഞു: “ശോയിന്നന്‍കുട്ടി ക്ഷമിക്കൂ ട്ടോ. വല്ലാത്ത ശല്യായ്േരിക്കും. ലക്ഷമി മരി ക്കാന്‍കാലത്തു പറഞ്ഞേര്‍ന്നു എന്മെ ചെക്കനു കുഞ്ഞാത്തലേ അനുശ്രഹായുള്ളൂന്ന്‌. സന്തോഷായി എനിക്കു. ശ്ലീയേറെ സന്തോഷായി. ഉണ്ണിക്ക്‌ ഒരു ഗുണം വരണേനനൊപ്പം തൃപ്തിയായീന്നു വെയ്ക്കുക.” അലപം യിര്‍ത്തി സംശയിച്ചുകൊണ്ടു മടിച്ചുമടിച്ച്‌ അവര്‍ തുടര്‍ന്നു; ഉണ്ണി കിടപ്പായിട്ട എട്ടുകൊല്ലം കഴിഞ്ഞു. ഇല്ലോക്കെ നശിച്ചു. അന്യേന്‍ പടിച്ചു പാസ്ത്റായിട്ട ഏറിയ ജോലി തെണ്ടീന്നു വയ്ക്യാ. മുന്തയേ ജാതിക്കാര്‍ക്ക്‌ ഇപ്പോ ഉദ്യേഗോന്നും പാടില്ലാന്ന്‌ പറേണ കേട്ടു. സഭയോ പ്രസങ്ങോ ഒക്കെയായി ഓനങ്ങനെ പോയി. ഒരു പെണ്‍കിടാവുള്ളതു പുര നിറഞ്ഞു നില്ക്കുന്നു. ഗോയിന്നന്‍കുട്ടേ, കണ്ടാല്‍ ഒക്കേനും വഴിണ്ടാവുന്നേ ആളോള്‌ പറഞ്ഞത്‌.” ഒരു നെടിയ നെടുവീര്‍പ്പോടെ തന്റെ പ്രതനെ അവര്‍ മുമ്പോട്ടു നീക്കിനിര്‍ത്തി. മെല്ലെ, 300 വളരെ മെല്ലെ പറഞ്ഞു; “ഒന്നുല്യെങ്കില്‍ ഈ ഉണ്ണിയെ സ്‌കൂളില്‍ ചേര്‍ത്തു തരുക... ഉച്ചുക്കഞ്ഞിയെങ്കിലും കിട്ടു ലോ. ഭഗവാനേ! ഗുരുവായൂരപ്പാ... രക്ഷിക്കണേ” നേതാവു ഞെട്ടിത്തരിച്ചു നിന്നുപോയി. അന്നപൂര്‍ണ്ജേശ്വരിയായ കുഞ്ഞാത്തലമ്മയുടെ കുഞ്ഞു മകന ഉച്ചുക്കഞ്ഞിക്കുവേണ്ടി ഇരക്കേണ്ടതായി വന്നിരിക്കുന്നു. ദാനധര്‍മ്മങ്ങളുടെ ഫലം വശിച്ചിരി ക്കുന്നു. ആഭിജാതൃക്കൊട്ടാരം തകര്‍ന്നിരിക്കുന്നു. അയാളുടെ കണ്ണീര്‍ ചിറപൊട്ടി ഒഴുകി. കുഞ്ഞാത്തലമ്മയുടെ മുന്നില്‍ കുനിഞ്ഞ്‌ പാദപാം സൂക്കുള്‍ (ഗഹിച്ചുകൊണ്ടു പറഞ്ഞു; “മാപ്പു തരൂ! അമ്മേ, മാപ്പു തരു. ഗോവിന്ദന്‍കുട്ടി ദുഷടനാണ്‌. പാപിയാണ്‌. നന്ദികെട്ടവനാ ങ്‌. എന്നാലും അവിടുന്ന്‌ അവനേ ശഫീക്കില്ല. ആ ഇല്ലം തല്ലിതകര്‍ത്തതു ഞങ്ങളാണ്‌. പാട്ടം കിട്ടാ താക്കിയതും ഞങ്ങളാണ്‌. ഉണ്ണാനില്ലാത്തവര്‍ക്കുവേണ്ടിയുള്ള സമരത്തിനിടയില്‍ ചോറു വിളമ്പി തആഅന്ന കൈകള്‍ ഞങ്ങള്‍ മറന്നുപോയി. എന്നിട്ടും അവിടുന്നു ഞങ്ങളെ ശപഫിക്കൂന്നില്ല. പകരം ശാപത്തേക്കാള്‍ ശക്തമായ അനുഗ്രഹംകൊണ്ടു മൂടുകയും ചെയ്യുന്നു.” ” അവിടുത്തേ മകനേ വീണ്ടെടുത്തുതരാ൯ ഞാനാളാവുമോ? ആ ഉച്ചുക്കഞ്ഞിപോലും എന്റെ വരുതിയിലല്ല. പക്ഷേ, ഒരപേക്ഷയുണ്ട്‌. അമ്മയില്ലാത്ത ഗോവിന്ദന്‍കുട്ടിക്ക്‌ ഒരമ്മയാവണേ അവിടു ന്ന്‌. ഈ സ്നേഹവും വാത്സല്യവും നിഷ്കപടരുയും അടുത്ത തലമുറയ്ക്കും കൊടുക്കണേ. അവി ടുത്തെ കോരികയില്‍ മാഠ്രതമേ അത്‌ ഇന്നും നിറഞ്ഞിരിക്കുന്നുള്ളു.” നേതാവു തരിഞ്ഞു സ്രെകട്ടറിയോടു പറഞ്ഞു; “എന്റെ കാര്‍ തിരിച്ചിട്ട അമ്മയെ അതില്‍ കയറ്റിയിരുത്തു. എന്നിട്ട ഫോണ്‍ ചെയ്യണം. ഒഴി ച്ചുകൂടാത്ത ചില കര്‍ത്തവ്യങ്ങളുള്ളതുകൊണ്ട്‌ എനിക്കിന്നു പൊതുയോഗത്തില്‍ വരാന്‍ സാദ്ധൃമ ലു. ഞാനും ഒരു മനുഷ്യനാണ്‌.... മനുഷ്ൃപുരതിയുടെ മകന...” തെരഞ്ഞെടുത്ത കഥകള്‍, ലളിതാംബിക അന്തര്‍ജനം, കോട്ടയം: സാഹിതൃപ്രവര്‍ത്തക സഹ കരണസംഘം 301 പൌയഞ്ടര പോത്തേനു (കാരൂര്‍ നീലകണ്ഠപിള്ള “മക്കളേ, നമ്മടെ ആടെന്തിയേന്നു നോയ്ക്കെ. ആണ്ടെ പോത്തന്‍ വരുന്നു,” വഴിയരുകില്‍ പാര്‍ക്കുന്ന ഒരു സ്ര്തീ പരിശ്രമത്തോടെ പറഞ്ഞു. അവളുടെ മകന്‍ ആടിനെ അയ്വേഷിച്ച്‌ ഓടി. പോത്തന്‍ അവളുടെ അടുത്തായി. മെലിഞ്ഞു നീണ്ട ശരീരത്തിനു മുകളില്‍ ഉണങ്ങ്യ ഒരു തല. കരിഞ്ഞു നിര്‍വ്വികാരമായ മുഖം. അവിടവിടെ പിഞ്ചിയ ഒരു മുറിക്കൈയന്‍ കാക്കിയുടുപ്പ്‌. ഒരു കൈയിലൊരു കയറും അതിന്റെ അറ്റത്തൊരു ഉണക്കുപ്പശുവും. മറ്റേക്കെയിലുള്ള തോര്‍ത്തുമു ണ്ടുകൊണ്ട രണ്ടാടിന്റെയും കഴുത്ത്‌ ഒന്നിച്ചുവെച്ചുകെട്ടി ഒരു ഗുണനചിഹം ഉണ്ടാക്കിയിതിക്കുന്നു. ഞെരുങ്ങിയ ആ കണാങ്ങളില്‍നിന്നു മരണവ്ളികള്‍ പ്രയാസപ്പെട്ടു പുറപ്പെടുന്നു. മാടിനു ശബ്ദി ക്കാനുമ്ല്ല ശേഷി. അത്‌; ഇയോുകയാണ്‌. തനിയേ നടക്കാനരുതാത്ത പോത്തന്‍. ഈ മൂന്നു മൃഗ ങ്ങളെ വലിച്ചുകൊണ്ടു മുന്പോട്ടു നീങ്ങുന്നതിനിടയില്‍ അവയെ ദേഷ്യൃപ്പെടുന്നുണ്ട്‌. ആടുകള്‍ അവ നോടെതിര്‍ത്തുകൊണ്ടോണ്‌. തങ്ങളുടെ ഉടമസ്ഥന്മാരു വരുന്നതുവരെ തര്‍ക്കിച്ചു താമസിച്ചാല്‍, തട ജംലിലാകാതെ കഴിയുമെന്നാണവയുടെ വിചാരം. പശുവ്ന്‌ ആ വിചാരമൊന്നുമില്ല. അതിനു നട ക്കാന്‍ പാടില്ലാത്ത കുറ്റമേയുള്ളൂ. അതിനറിയാം അമ്പേഷിച്ചുവരാന്‍ തനിക്കാരുമില്ലെന്ന്‌. ഉടമസ്ഥര്‍ വരുംമുമ്പേ അവയെ പൌഈണ്ടിലദയ്ക്കണമെന്നേയുള്ളു പോത്തന്‌. “പോത്തന്‍ചേട്ടാ, ഞങ്ങടെയാട്‌ കയറുപൊട്ടിച്ചേഠണ്ടെങ്ങോട്ടോടിപ്പോയി. ആ ചെറുക്കനതിനെ പിടിക്കാന്‍ പോയേക്കൂവാ. വഴിയിലെങ്ങാനും കണ്ടാല്‍ പിടിച്ചോണ്ടു പോകല്ലേ! ഒരു കറുത്തയാടാ. ചനമുറ്റി നില്ക്കുന്നതാണേ,” ആ സ്ര്തീ പോത്തനോടു പ്രാര്‍ത്ഥിച്ചു. അവന്‍ കേട്ടതായി ഭാവിച്ചില്ല. അങ്ങനെയെല്ലാരും ശുപാര്‍ശ ചെയ്തുതുടങ്ങിയാല്‍ അവനെ ന്തുചെയ്യും? കണ്ടോരൊക്കെ പറയുന്നതു കേള്‍ക്കാനല്ല, വഴിയില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ പ്പിടിച്ചു പൌണ്ടില്‍ കെട്ടാനാണ്‌ അയാളെ ശമ്പളം കൊടുത്തു മുനിസിപ്പാലിറ്റിയില്‍നിന്നു നിയമിച്ചി രിക്കുന്നത്‌. ഒരിക്കല്‍ അവനൊരപകടം പറ്റ്‌. അതില്‍പ്പിന്നെ പിടിയിലൊതുങ്ങാത്തവനെ അവന്‍ വീട്ടുക ളയും. ക്ഷ്രേതത്തിലൊരു കാളയുണ്ട്‌. അതിന്‌ അമ്പേഷണവും അടിച്ചുകെടുമില്ല. ഒരു തവണ ഇണ ചേര്‍ക്കുന്നതിന്‌ വിത്തുകാളയുടെ ഉടമസ്ഥന്മാര്‍ അഞ്ചുരുപാ പ്രതിഫലം വച്ചിരിക്കുന്ന ഇക്കാലത്ത്‌ സൌജന്യമായി അക്കാരും നിര്‍വഹിച്ചു കൊടുക്കുന്ന ഒരു സാധുജനസേവകനാണ്‌ ആ കാള. അതിനെ പരണ്ടിലേക്കു സ്വാഗതം ചെയ്തുകൊണ്ട്‌ അതിന്റെ കഴുത്തില്‍ കയര്‍ഹാരം അണിയിക്കാന്‍ പോത്തന്‍ ഒരുമ്പെട്ടു. ചുരുട്ടി കൈയില്‍ വെച്ചിരുന്ന കയര്‍ നിവര്‍തഅ, അതിന്റെ കുരുക്കു വലുതാ ക്കി, കാളയോടടുത്ത പോത്തന്‍ നടുറോഡില്‍ മലര്‍ന്നുവീണു. ഒരുതരത്തില്‍ പിടഞ്ഞെഴുനേറ്റിടു 302 അവന്‍ പറഞ്ഞു; “നിന്റെ പാട്‌. വല്ല മോട്ടറും കേറി ചത്താല്‍ നിനക്കുതന്നെ.” ആ കാളയെ, പിടിക്കേണ്ടും ഉരുക്കളില്‍നിന്ന പൌണ്ടര്‍ ഒഴിവാക്കി. ആ മൃഗങ്ങളെ വലിച്ചുകൊണ്ട അവന്‍ പോകുന്ന വഴിയില്‍ വില്‍ക്കാനായി പുല്ലും പിലാവി ലയും വെച്ചിരുന്നു. അതുകണ്ട്‌ ആ മൃഗങ്ങള്‍ തലപൊക്കി നോക്കുകയും നിലവിളിക്കുകയും ചെയ്തു. നിര്‍ബ്ദാധം നടക്കുന്ന ഒരു പശു ഒരുകെട്ടു പുള! ആക്രമിച്ചു കുറെ വായിലാക്കി. അതിന്റെ ഉടമസ്ഥ, "നിന്റെ ഒടുക്കത്തയാ എന്നാലിതിനെ പരണ്ടുകാര്‍ക്കും വേണ്ടേ, എന്റെ ദൈവം തമ്പുരാമ്പേ” എന്നു പറഞ്ഞുകൊണ്ട്‌ അതിന്റെ വായില്‍നിന്ന്‌ ആ പുല്ലു പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. “നിങ്ങളു പറയുന്നതിനെയൊക്കെ പിടിക്കുകയല്ലേ പൌണ്ടുകാരുടെ ജോലി” എന്നൊരു മറു പിടി പറഞ്ഞിട്ട പോത്തന്‍ ആ മൃഗങ്ങളെയും വലിച്ചുകൊണ്ടു നടന്നു. ഒരുത്തന്‍ പറഞ്ഞു; “വല്യ ആളുകളുടെ പശുക്കളെ അവ൯ പിടിക്കുകേല്ല, ഇന്നാളൊരു സമ്മാനം കിട്ടിയേപ്പിന്നെ.” “ചെലരൊക്കെ വല്ലപ്പോഴും രണ്ടണ കൊടുക്കുകേം ചെയ്യും, പശുവിനെ പിടിച്ചോണ്ടു പോകാ തിരിക്കാന്‍, എന്നു മറ്റൊരാള്‍. “ഒരു ബ്ലാക്കുമാര്‍ക്കറ്റ്‌ അവനും കണ്ടുപിടിച്ചിരിക്കുന്നു. അവനും കഴിയണ്ടേ? എന്തായാലും, ചില പശുക്കളെക്കണ്ടാല്‍ പട്ലിീറുമ്മ്ക്കൊണ്ടു പോവുകയേയുള്ളു പോത്തന്‍. അങ്ലെങ്കില്‍ വലിയ മീനിനെക്കണ്ട പൊന്മാനെപ്പോലെ കണ്ണടച്ചുകളയും. ആടിനെ നോക്കിപ്പോയ കൂട്ടി, അതിനെ മുമ്പേ നടത്തി വീട്ടിലേക്കു വരുന്നവഴി പയണ്ടറെക്ക ണ്ടു. ആ ബാലന്‍ ആടിന്റെ ചെവിക്കു രണ്ടിനും പിടിച്ചുകൊണ്ട്‌ അല്പം ഭയത്തോടെ പോത്തനെ നോക്കി. “ആടിനെ കെട്ടിയില്ലെങ്കില്‍ പിടിച്ച്‌ പരണ്ടില്‍കൊണ്ടെ കെട്ടുമേ,” എന്നു സഗൌരവം ഒരു താക്കീതുകൊടുത്തിട്ടു പൌനണ്ടര്‍ നടന്നു. അയാള്‍ പാഈണ്ടിനോടടുത്തു. കാറ്റടി കയറത്തക്കുവണ്ണം അഴിയിട്ടതും, ആടുമാടുകളുടെ മുത്രം വീണു നനഞ്ഞ തറയുള്ളതുമായ ആ മൃഗങ്ങളുടെ കാരാഗൃഹത്തില്‍നിന്ന്‌ വിശപ്പിന്റെ വിളികള്‍ പുറപ്പെട്ടുകൊണ്ടിരുന്നു. അവിടെ ഉത്തരത്തില്‍ വെച്ചിരിക്കുന്ന ഒരുപിടി പുല്ല്‌ കരിഞ്ഞിരിക്കുന്നു. വാട്‌ വിീണുപോയതു നീക്കിയുള്ള എട്ടുപത്തു പിലാവിലകളോടുകുടി കുറെ ചുള്ളിക്കമ്പുകള്‍ ആ ഭാഗ്യംകെട്ട ജീവികളെക്കണ്ട്‌ വിഷാദമുകമായി മുകളിലിതിക്കുന്നു. കര്‍ക്കുടകമാസത്തിലെ സന്ധ്യ പോലെ മുഖമിരുണ്ടിരുന്ന പൌഈണ്ട്കീപ്പര്‍ക്ക്‌ ഒരു പുഞ്ച്രിയുണ്ടായി. ആ മൃഗങ്ങളെ പൌണ്ടിലാക്കി; റജിസ്തരില്‍ ചേര്‍ത്തു. പോത്തന്റെ ഭാര്യ പല ദിവസമായിട്ട അവനോടു പറയാറുണ്ട്‌, “നിങ്ങളു കണ്ടോരടെ ആടിനേം പശുനേം പിടിച്ചു പൌണ്ടില്‍ കെട്ടിയാല്‍ ആളുകളുടെ പരിഭവമല്ലേയാള്ളു മിച്ചം? പൌണ്ടിക്കീപ്പര്‍ക്കൂ 303 ലാഭമൊണ്ടല്ലോ. വല്ലോം നമ്മക്കുടെത്തരാ൯ പറയരുതേ?” “അയാളോടെന്റെ പട്ട്‌ ചോദിക്കും! അയാള്‍ക്കറിയാമ്മേലേ ഞാന്‍ വല്ലടത്തുനിന്നും ഒരെണ്ണ ത്തിനെ കൊണ്ടുചെന്നാലേ അയാള്‍ക്കു നാലണ കിട്ടുകൊള്ളെളന്ന്‌.” “രണ്ടുമൂന്നു ദെവസം ഒന്നിനേം പിടിച്ചാണ്ടു ചെല്ലാതിരിക്കുവം അയാള്‍ വല്ലതും തരും." “അല്ലാതെ അയാളു തരുവോന്നറിയട്ടെ. ഇന്നലെ വഴിലൊരെണ്ണത്തിനേം കാണാഞ്ഞിട്ട, ഒരു കയ്യാലയ്ക്കകത്തു നിന്ന ആടിനെ പുല്ലു കാണിച്ചു വിളിച്ചു വഴീലെറക്കിയാ ഞാന്‍ പിടിച്ചു പനണ്ടില്‍ കൊണ്ടെ കെട്ടിയത്‌." “അയ്യോ, അതെന്തിനാ ഈ ദ്രോഹം ചെയ്യാ൯ന്‍പോയത്‌്‌ “എന്താ ദ്രോഹം! ഞാന്‍ വിളിച്ചാല്‍ വഴിയിലേക്കു വരാവോ? വഴിയിലേക്കെറങ്ങത്തക്ക നീള ത്തില്‍ ആടിനെ കെട്ടുന്നതെന്തിനാ? എന്തായാജും വഴിയില്‍ കണ്ടാല്‍ ഞാ൯ പിടിക്കും. അതിനൊള്ള അധികാരം ഇന്നെനിക്കൊണ്ട്‌. പിന്നെ, ഒരുദിവസം ഒരെണ്ണത്തിനെയെങ്കിലും പിടിക്കാതിരുന്നാല്‍ ഞാന്‍ ജോലി ചെയ്തെന്നെങ്ങനെയറിയും്‌” അങ്ങനെ അധികാരം ശരിക്കുപയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്‌ പഈണ്ടര്‍ പോത്തന്‍. ഈ ജോലിയില്‍നിന്നു കിട്ടുന്ന വരുമാനം മതിയായിട്ടല്ല, വണ്ടി വലിക്കുകയോ ചുമടു ചൂമ ക്കുകയോ ഒന്നും ചെയ്യാന്‍ ശേഷിയില്ലാഞ്ഞിട്ടാണയാള്‍ പലരെക്കൊണ്ടും ശുപാര്‍ശചെയ്യിച്ച്‌ ഈ ഉദ്യോഗം കൈക്കലാക്കിയത്‌. ആസ്സാംകാടുകളില്‍ കൂലിപ്പണിക്കു പോയപ്പോള്‍ പോത്തന്റെ പ്രതീക്ഷ ഒരു പണക്കാരനായി തിരിച്ചുവന്നിട്ട നല്ലൊരു കച്ചവടം തുടങ്ങാമെന്നായിരുന്നു. അങ്ങനെയള്ലു സംഭ വിച്ചത്‌. മലമ്പനി അവന്റെ ആരോഗും മുഴുവന്‍ നശിപ്പിച്ചുകളഞ്ഞു. അതിനു പകരം കിട്ടിയ ചെറിയ തുക, അതിവേഗം ചെലവായിപ്പോകയും ചെയ്തു. ദേഹംകൊണ്ട്‌ അദ്ധാനിച്ചു ജീവിക്കാന്‍ കഴിയാ തെവന്നു. അവന്റെ ബുദ്ധിയും മരവിച്ചുപോയ. പോത്തന്റെ ഭാര്യ കോഴിയെ വളര്‍ത്തി കുടുംബഭാരത്തില്‍ ഒരു പങ്കുവഹിക്കും. അതു കണ്ടിട്ട ദൈവത്തിനൊരു കണ്ണുകടി. വസന്ത വന്ന അവളുടെ കോഴികളെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ പത്തൊ ടങ്ങി. ഏന്തൊരു നഷ്ടം! അപ്പോഴാണവള്‍ പോത്തനോടു പറഞ്ഞത്‌, “പഈണ്ടിക്കീപ്പറോടു വല്ലതും നമ്മക്കൂടെ തരാന്‍ പറ, എന്ന്‌. അക്കാരും നടപ്പില്ലെന്ന്‌ അവള്‍ക്കു മനസ്സിലായി. മഴക്കാലമായി. അവരുടെ കൊച്ചു പുരയില്‍ ഒരിടമില്ലു ചോര്‍ച്ച്യില്ലാതെ. ഓലയുടെ വിലക്കു ദുതല്‍കൊണ്ട്‌ പുരമേച്ചില്‍ മാറ്റി മാറ്റിവച്ച ഇടവപ്പാതിയുടെ നടുമുറിക്കെത്തി. കെട്ടിയവളുടെ കൈയ്യില്‍, രപ്പിപ്പെറുക്കിയാല്‍ പൂര മേയാനുള്ള വക കാണുമെന്ന്‌ പോത്തനറിയാം. പക്ഷേ, അവള്‍ ആ തുക യില്‍ ഒരു പൈസാ എടുക്കുകയില്ല. അവള്‍ക്കൊരാടിനെ വാങ്ങിക്കണം. മൂന്നു കൊച്ചങ്ങളുടെയും അവരുടെയും വയറ്റിനുള്ള വകയ്ക്ക്‌ അങ്ങനെയെന്തെങ്കിലും കൂടെയില്ലാതെ കഴിയുകയില്ല. “പുര മേഞ്ഞുകഴിഞ്ഞിട്ട്‌ ആടിന്റെ കാരൃം,” എന്നാണു പോത്തന്റെ പക്ഷം. അവള്‍ തന്നെ ജയിച്ചു. അവ 304 ളൊരാടിനെ വാങ്ങി. രണ്ടുമാസം കഴിഞ്ഞാല്‍ അതു പെറും. ദിവസം അരരുപായുടെ വക കിട്ടും. നല്ലയിനം ആടാണ്‌, പോത്തനതൊന്നും കേള്‍ക്കേണ്ട. അവന്‍ ആടിനെ കാണുകപോലും വേണ്ട. ആടിനെ മേടിച്ചിട്ട ഒരാഴ്ച കഴിഞ്ഞു. പൌണ്ടര്‍ ആ ഉണക്കുമാടിനേയും രണ്ടാടിനേയും പൌണ്ടില്‍ ഏലല്‍പിച്ചിട്ട കയറുംകൊണ്ടു റോഡു നീളെ നടന്നു. അവിടവിടെ നിന്നു നാലുപാടും നോക്ക്‌! വീണ്ടും നടക്കുകയാണവ൯. ആകെക്കൂടി അവനൊരു തൃപ്തിയില്ല. രാവിലെ മുതല്‍ വൈകിട്ടു വരെ നടന്നിട്ട മുന്നേമൂന്നു മൃഗങ്ങളെ മാത്രമേ കിട്ടിയിട്ടുള്ള. ഒരു മുപ്പരതെണ്ണത്തിനെ വഴിയിരക്കണ്ടു. എന്തുചെയ്യാനാണ്‌? അവയെ ഒന്നിനെയും പിടിക്കാന്‍ വയ്യ. എരിഞ്ഞടങ്ങിയപ്പോള്‍ അവന്‍ വീട്ട്‌ലെത്തി. അവന്റെ മക്കള്‍ പറഞ്ഞു; “നമ്മടെ ആടിനെ കണ്ടില്ല. അമ്മ തെരക്കിപ്പോയേക്കുവാ.” “എവിടെപ്പോയി? എപ്പ കാണാതെപോയത്‌?" ആ കുട്ടികള്‍ക്ക്‌ അതൊന്നും അറിഞ്ഞുകൂടാ. അവനും ആടിനെ അന്വേഷിച്ചു പുറപ്പെട്ടു. അയല്ക്കാരറിഞ്ഞു. “കണ്ടോരടദെയൊക്കെ ആടിനെ പിടിച്ചു പയനണ്ടില്‍ കെട്ടുന്നതിന്‌ ഇങ്ങനെ വരണം.” എന്നു മാത്രമേ അവര്‍ക്കു പറയാനുള്ളു. അവന്‍ ഇടവഴികളിലും മൈതാനത്തും ഒക്കെ നടന്നു. പകല്‍ അന്യരുടെ ആടിനെ അന്വേ പിച്ച്‌ പൌണ്ടര്‍ നടന്നു. ഒടുവില്‍ അവന്‍ മടങ്ങി വീട്ട്ലെത്തി. “ആടു വന്നോ മക്കളേ? എന്നു ചോദിച്ചുംകൊണ്ട്‌ മൂന്നാമതും ആ സ്തീ വീട്ടിലേക്കു വന്നു. വഴിയില്‍നിന്ന്‌ ആരോ പറയുന്നു: “എറച്ചിക്കു വാത്തലിന്‌ ഒരു രൂപയാ വെല.” ” സകലയാളുകള്‍ക്കും പെണക്കാ. പിന്നെയാരെങ്കിലും കണ്ടാലും പറയുവോ?” എന്നു പറഞ്ഞു സ്തീ. “പെണങ്ങാന്‍ ഞാനെന്നാ ചെയ്തു?” “ഇപ്പം അറിഞ്ഞോ എന്തു ദണ്ണോണ്ടെന്‌്‌ “ഞാന്‍ അന്നു പറഞ്ഞതല്ലേ, ഇപ്പം ആടും കുതിരേം ഒന്നും മേടിക്കേണ്ടന്ന്‌?്‌ “അതുകൊണ്ട്‌ ആരും ഇതിനെയൊന്നും മേടിക്കാതെയല്ല്ലേ” “കെട്ടിയിടാഞ്ഞിട്ടല്ലേ പോയത്‌?" “അതു ജീവനൊള്ളതങ്ലേ? അതിന്റെ കൈയും കാലും ആടിയില്ലെങ്കില്‍....!” "വല്ല ലോറീം കേറി ചത്താല്‍. “ആ നാക്കുകൊണ്ടൊന്നും പറയാതിരുന്നേച്ചാ മതി. ഇപ്പം രൂഫപ അന്‍പതു കൊടുത്താല്‍ ആ ആട്ട്ന്‍കുട്ടിയെ കിട്ടുകേല്ല. അതീമിറ്റത്തു നിക്കുകയായിരുന്നു. ആരെങ്കിലും തലട്ട്ക്കൊണ്ടുപോ 305 യതാ. ഈ കൊച്ചുങ്ങളീവിടെയിരുന്നിട്ട ഒന്നു നോക്കീരുന്നെങ്കില്‍ അതു പോകകേഷ്ലായിരുന്നു. നേരം വെളുത്താല്‍ അതിന്റെ രോമംപോലും കണികാണാന്‍ കിട്ടുകേല്ലു്‌ എന്നു തുടങ്ങി അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കൂടെക്കൂടെ മുറ്റത്തിറങ്ങി നോക്കി. ആടിനെ വിളിച്ചുനോക്കി. മക്കളേയും ഭർത്താവി നേയും പഴിച്ചു. അങ്ങനെ ഉറക്കാതെ നേരം കഴിച്ചു. ഇടയ്ക്ക്‌ അവള്‍ ഇങ്ങനെ പഠഞ്ഞു: “അന്ന്‌ ഓല മേടിച്ചു പെര കെട്ടീരുന്നേല്‍ നനയാതെ കെടക്കുകേലും ചെയ്യായിരുന്നു.” നേരം പ്രഭാതമായി. അവള്‍ ഇറങ്ങി അയേവേഷിച്ചു. പതിവുള്ള കയറുമെടുത്ത്‌ പോത്തനും ഇറങ്ങി. അവിടെയെങ്ങും ആരുമില്ലറിയാതെ, പൌഈണ്ടറുടെ ആടിനെ കാണാതെപോയ കാരൃം. “ആമ്പിള്ളേരാരെങ്കിലും പിടിച്ചു പൌണ്ടില്‍ കെട്ട്ക്കാണും. അവനുമറിയട്ടെ അതിന്റെ ചൂട,” എന്ന്‌ ഒരു സ്രീ പറഞ്ഞു. അന്നു വഴിയിരക്കണ്ട ഒന്നിനേയും അവന്‍ പിടിച്ചില്ല. അവ൯ ഒരു ചുറ്റു നടന്നിട്ടു വെറും കൈയോടെ പൌഈണ്ടിലെത്തം. ഇന്നെന്താ പോത്തം ഇങ്ങനെ?” എന്ന്‌ പാണ്ട്‌ കീപ്പര്‍ അതൃപ്തി (പപകടിപ്പിച്ചു. “എന്റെ പിള്ളേച്ചാ, ഞങ്ങക്കൊരാടൊണ്ടായിരുന്നതെങ്ങാണ്ടു പോയി. അമ്പേഷിക്കാതൊരു സ്ഥലോം ഇല്ല. ഇവിടെ വല്ലോരും കൊണ്ടെക്കെട്ടിയോ?” “ഇവിടെയാരും ഒന്നിനെയും കൊണ്ടുവന്നില്ല,” എന്നു പൌണ്ട്‌ കീപ്പര്‍ പറഞ്ഞു. പോത്തന്‍ വിഷാദിച്ചു നടന്നു. അവന്റെ ഭാര്യ കിണറ്റിലും കുളത്തിലും ഒക്കെ അസ്വേഷിച്ചിട്ടും ആടിനെക്കാ ണാഞ്ഞിട്ട അതിനെ പിടിച്ചുകൊണ്ടുപോയവന്‌ “ഏഴു ജന്മോം ഗതി പിടിക്കല്ലേ' എന്നു പിരാക;; ആടിനെ കണ്ടുകിട്ടാന്‍ നേര്‍ച്ചുകള്‍ നേര്‍ന്നു. ഒടുവില്‍ അനുഭവിക്കാന്‍ ഭാഗൃമില്ലെന്നു പറഞ്ഞ്‌ അക്കാര്യം അവസാനിപ്പിച്ചു. ഒരു ദിവസം പൌണ്ട്‌ കീപ്പര്‍ പോത്തനോടു പറഞ്ഞു: “ഇവിടെ ഒരാടിനെ കൊണ്ടുവന്നിട്ട ഇന്ന്‌ എട്ടുപത്തു ദിവസമായിട്ട്‌ ഉടമസ്ഥന്‍ വന്നില്ലല്ലോ. താനെഡീടെച്ചെന്നു പിടിച്ചുകൊണ്ടുവന്നതാ?" “അവര്‍ക്കു വേണ്ടായിരിക്കും. അവിടെ നിലക്കുട്ടെ,” എന്നു പോത്തനും പറഞ്ഞു. എന്തോ പഠഞ്ഞകുൂട്ടത്തില്‍, ഉടമസ്ഥന്‍ വരാതെ ഒരാട്‌ പൌണ്ടില്‍ നിലക്കുന്നുണ്ടെന്നും അവിടെ കൊടുക്കാനുള്ള പണം കൊടുത്ത്‌ അവളുചെന്നു കൊണ്ടുപോന്നാല്‍ കാണാതെപോയ ആടിന്റെ നഷടം തീരുമെന്നും പോത്തന്‍ ഭാര്യയോടു പറഞ്ഞു. വല്ലവരുടേയും ആടിനെ തന്റെയാ ണെന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പേഠന്നാല്‍ വല്ല ദോഷവും ഉണ്ടായെങ്കിലോ എന്ന്‌ അവള്‍ പേടി ച്ചു. ഒടുവില്‍ ആ സ്ര്തീ സമാധാനപ്പെട്ടു; “ഞാന്‍ എര്ര കഷ്ടപ്പെട്ടൊണ്ടാക്കിയ മൊരുലാ! അതു നഷ്ടപ്പെട്ടതിന്‌ ദൈവം തന്നതാ ഇതിമ്പെ!' ഏവിടന്നോ നാലഞ്ചു രൂപയുമായി അവള്‍ പൌണ്ടില്‍ ചെന്നു. പട്ടിണി കിടന്ന്‌ എല്ലുമാ്യര 306 മായ സ്ഥിതിയ്ലും അവള്‍ക്കു മനസ്സിലായി, അതു തന്റെ ആടാണെന്ന്‌. ആ സ്ര്രീ ജീവശ്ശുവമായി നിന്നു പോയി. അവള്‍ക്കു പഠയാനുള്ളതൊക്കെകൂടി ഇങ്ങനെ സംഗഗഹിച്ചു: “ഈ ആവയെറന്നോ നെന്നാല്‍പ്പിന്നെ. തലയ്ക്കൊരു വെളിവില്ല കേട്ടോ.” കാരൂരിന്റെ കഥകള്‍ (ഒന്നാം ഭാഗം), കോട്ടയം: സാഹിത്യപവര്‍ത്തക സഹകരണസംഘം 307 ഓടക്കുഴലിഒെ നാദം (ലളിതാംബിക അനര്‍ജേനം) ദേശീയ ഡയന്‍ഫാമിലെ 402-ാം നമ്പര്‍ പശു.--തുടുതുടുപ്പുള്ള ഒരെണ്ണമൈലി. അവള്‍ക്കു പേരില്ല. % 402 എന്നോരടയാളുമേയുള്ളു. ഫാം സന്ദര്‍ശിക്കാനെത്തുന്ന ആള്‍ക്കാര്‍ക്ക്‌ അവളെ ചുണ്ടിക്കാണിച്ചുകൊണ്ടു മാനേജര്‍ അഭി മാനപൂര്‍വ്വം പറയും: “ഈ ഗോശാലയിലെ ഏറ്റവും നല്ല; പശുവാണിത്‌. ജെഴ്‌സിയും സ്ധിസ്സും ചേര്‍ത്തെടുത്ത ഇനത്തില്‍ നിന്നു സിന്ധി കലര്‍പ്പുചേര്‍ന്ന ഉരു. ഏഴു മാസമായപ്പോള്‍ കുത്തിവച്ചു. തള്ളയും മകളും ഒരുമിച്ചു പെറ്റുവന്നു. ഇതു മൂന്നാമത്തെ പ്രസവമാണ്‌. അഞ്ചു വയസ്സുണ്ട്‌. പതിനാറു ലിറ്റര്‍ പാലു തരും.” ഇങ്ങനെയാണു ചര്ര്രം. പാല്‍ ധാരാളമുള്ള പശുവായതുകൊണ്ട്‌ തീറ്റ ധാരാളം കിട്ടുന്നു. സുന്ദരിയായതുകൊണ്ടു തൂടച്ചുമിനുക്കുന്നു. കുട്ടി അകിട്ട്ലുരുമ്മീയ ഓര്‍മ്മയില്ല. കറവക്കാര൯ അടു ത്തുവന്‍്‌ ടീറ്റ കപ്പ്‌ മുലയില്‍ പിടിപ്പിക്കുമ്പോള്‍ താനേ ചുരന്നുവരും. ഉള്ള പാല്‍---ചിലപ്പോള്‍ സമ യത്തിന്റെ കൃതൃത തെറ്റിയാല്‍ കുറച്ചു നിറംമാറ്യതുകൂടി---കുപ്പികളിലേക്കു വീഴുന്നു. അഞ്ചുമാ സമായാല്‍ വിണ്ടും ബീജം കുത്തിവയ്പിക്കല്‍. വീണ്ടും വയര്‍ വീര്‍ക്കുന്നു (പ്രസവിക്കുന്നു. വീണ്ടും വീണ്ടും ഇതേ പരത്പാട തുടരും. ചാട്ടുമാട്ടുകളൊന്നുമില്ലാത്ത പശുവായതുകൊണ്ടു ചാട്ടയടിയുടെ ചൂട അറിഞ്ഞിട്ടേയില്ല. ഇങ്ങനെ എല്ലാവരുടെയും അരുമയായ % 402--നു ഈയിടെയായി ഒരു മൌനം. ഒരു പ്രദര്‍ശ നത്തിനു കൊണ്ടുപോയിട്ട തിരിച്ചുകൊണ്ടുവന്നു കെട്ടിയതാണ്‌ പിന്നെ തീറ്റ തിന്നുന്നില്ല. അയവിറ ക്കുന്നില്ല. വിദൂരതയില്‍നിന്ന്‌ ഏന്തോ കേള്‍ക്കുംപോലെ ചെവികൂര്‍പ്പിച്ച്‌ അങ്ങനെ നിലക്കും. കറവ ക്കുഴല്‍ അകീട്ടില്‍ ഘടിപ്പിച്ചാല്‍ പാല്‍ ഉറ്റുകയേയില്ല. തൂങ്ങിത്തുങ്ങി നിലക്കുന്നു. സൂക്ഷിപ്പുകാരന്‍ ശ്രദ്ധിച്ചു. ഡോക്ടര്‍ വന്നു. രക്തം, മലം, മൂധതം, നാക്ക്‌, കുളമ്പ്‌ എല്ലാം വിസ്തരിച്ചു പരിശോധിച്ചു. ഇല്ല പറയത്തക്ക യാതൊരു രോഗവുമില്ല. പിന്നെ എന്താണ്‌ ഈ ഭാവ മാറ്റത്തിനു കാരണം അറിയപ്പെടാത്ത വല്ല ദീനവുമായിത്ക്കുമോ? പരീക്ഷണത്തിനായി! അവളെ കറവപ്പുരയില്‍നിന്നു മൃഗാസ്പ്ര്രിയിലേക്കു മാറ്റി. കുത്തിവയ്ക്കുകയും മരുന്നുകള്‍ കൊടുക്കുകയും ചെയ്തു. % 402 ആകെ ക്ഷീണിച്ചവശയായി. എന്നാലും അവള്‍ ആ പഴയെ മനനം വിട്ടില്ല. മൃഗാ സ്പ്രതിയുടെ ഷെഡ്ഡില്‍ ച്രകവാളത്തിലേക്കു മിഴിനടട ചെവികൂര്‍സ്പ്ച്ച്‌ അവള്‍ നിന്നു. 308 % 402--നെക്കൂടാതെ ഷെഡ്ഡില്‍ മറ്റൊരു പശുവേ ഉണ്ടായിരുന്നുള്ളു. ഡയവ്ഫാമിലെ ഏറ്റവും പഴക്കം കൂടിയ നാടന്‍ ജനുസ്സിലൊന്ന്‌. അവള്‍ക്കു പ്രായമേറെ ആയിരുന്നെങ്കിലും കൂടെക്കൂടെ പ്രസവിച്ച്രുന്നതുകൊണ്ട്‌ കശാപ്പുശാലയിലേക്കയച്ചിരുന്തില്ല. പാര? കുറവെങ്കിലും കൊഴുപ്പുണ്ട. തീറ്റ തെല്ലു മതിതാനും. വേണമെങ്കില്‍ ഒന്നോ രണ്ടോകൂടി പ്രസവിക്കുവാനവള്‍ക്കു കാലമുണ്ടെ നാണു ഡോക്ടര്‍ പറയുന്നത്‌. % 402--നാടന്‍പശുവും പരസ്പരം അവധണിച്ചുതുപോലെ കുറേസമയം നീന്നു. പന്നെ നാടന്‍പശു ഒന്നു തുമ്മി. തലകുലുക്കി. ചെവിയാട്ടി. നീണ്ടവാല്‍ ചുഴറ്റി. %; 402---സ്റെമേരു ഉരുമ്മത്ത ക്കവണ്ണം അടിക്കുകയും ചെയ്തു. % 402--നു തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതെന്തൊരു ശല്യമാണ്‌ എന്നു ചോദിക്കുംവിധം. അവള്‍ പകച്ച കണ്ണുകള്‍കൊണ്ടു നാടന്‍പശുവിനെ നോക്ക്‌. പിന്നെ തലതിരിച്ചു. മൃഗങ്ങള്‍ക്കു പരസ്പരം മനസ്സിലാക്കാന്‍ ഭാഷ ഉണ്ടോ എന്ന്‌ നമുക്കറിഞ്ഞുകൂടാ. ഉണ്ടായി രിക്കണം. അല്ലെങ്കില്‍ അവ എങ്ങനെയാണ്‌ ആശയങ്ങള്‍ കൈമാറുന്നത്‌? മുട്ട്‌ യോ ഉരുമ്മിയോ നക്കിയോ അമറിയോ എങ്ങനെയായാലും വേണ്ടില്ല. അവര്‍ അസ്യോന്യം പറയാനുള്ളതു പറയു കയും അറിയാനുള്ളര അറിയുകയും ചെയ്യുന്നുണ്ടല്ലോ. ഷെഡ്ഡില്‍നിന്നു മനുഷ്യന്റെ നി മാഠിക്കഴിഞ്ഞപ്പോള്‍ അക്ഷമയായ നാടന്‍പശു നവാഗത യോടു ചോദിച്ചു; “അപ്പോള്‍ നീയാണ്‌ % 40: അല്ലേ? ഈ ഡയറി ഫാമിലെ പേര്‍പെറ്റ പ്രദര്‍ശനമൃഗം.... നിനക്ക്‌ എന്തുപറ്റി... ഈ ചോദ്ൃത്തിരു അസൂയയും ആക്ഷേപഹാസ്യവുമുണ്ടെന്നു വ്യക്തമായിരുന്നു. K 402 അല ക്ഷ്ൃമായി ഈച്ചയാട്ടി. അവള്‍ ചോദ്യം കേട്ടില്ലെന്നു നടിച്ചു. അല്പസമയം മൌനം. നാടന്‍പശുവിന്‌ ഇതു സഹിക്കുവാന്‍ പ്രയാസമായി. അവള്‍ അല്പം മയപ്പെടുത്തി വീണ്ടും ചോദിച്ചു: “നിന്നെക്കണ്ടിടട സുന്ദരിയായിരിക്കുന്നല്ലോ കൂട്ട്‌! നീ ചെറുപ്പവുമാണ്‌. എന്നിട്ടും ഇങ്ങനെ വന്നത്‌ അത്ഭുതമായിരിക്കുന്നു. നമ്മുടെ ഈ സുഭിക്ഷമായ ഡയറി ഫാമില്‍ ഇങ്ങനെയൊരു രോഗം മുമ്പു കണ്ടിട്ടില്ല... നല്ല ,്ഠായം. നല്ല മതിപ്പു. നല്ല പരിചരണം. എന്നിട്ട ഇവള്‍ക്ക്‌ എന്മതുപറ്റിപ്പോയി? സുന്ദരിയും നല്ല ജനുസ്സുമായതാണ്‌ എനിക്കു പറ്റിയ ഏറ്റവും വലിയ ശാപം എന്നു പറയുംമ ടില്‍ % 402 ദയനീയമായ്‌? നാടന്‍പശുവിനെ നോക്കി. ഈ നോട്ടം അവളുടെ ഉള്ളില്‍ തട്ടി. അവള്‍ തുടര്‍ന്നു: “പണ്ട്‌ എനിക്കു നാടന്‍ ജനുസ്സ്‌ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഏതോ ഒരു മുക്കുറയുടെ ശബ്ദം കേള്‍ക്കുന്നുവെന്നു പറഞ്ഞ്‌ അവള്‍ ചെവികൂര്‍പ്പിച്ചു നില്ക്കും. കറവക്കാരനെ ചവിട്ടും. 309 പഠ ചുരത്തില്ല. ഒടുവില്‍ അവര്‍ അവളെ കശാപ്പുശാലയി ലേക്കു കൊടുത്തയച്ചു പാവം! നിനക്ക്‌ അങ്ങനെ വരാനിടയില്ലല്ലോ. പൂതിയ തലമുറയുടെ പുതിയ സന്തതിയാണല്ലോ.” % 402 ഖേദപൂര്‍വ്വം തലകുലുക്കി. അതെ. ഞാന്‍ പുതിയ വ൪ഗ്ഗത്തിന്റെ പുതിയ പ്രതിനിധി യാണ്‌ എന്റെ അമ്മ ഇന്ത്യയിലും അച്ഛന്‍ ഇംഗ്ലണ്ടിലും മുത്തച്ഛന്‍ സ്ധിറ്റസര്‍്ലണ്ടിലും ആയിരുന്ന ത്രെ. പക്ഷേ ആരുമാരും തമ്മില്‍ കണ്ടിട്ടില്ല. എന്നാലും അഭിമാനിക്കാമല്ലോ, എല്ലാ ഇനത്തിന്റെയും എല്ലാ നന്മകളും ചേര്‍ന്നവളാണെന്ന്‌. എന്നെ അവര്‍ നഭ്ലുതുപോലെ പോറ്റുകയും ചെയ്യുന്നു. എന്നാ ലും, എന്തോ ഒരു വല്ലായ്മ ഏതോ ഒന്ന്‌ മറന്നതുപോലെ. അല്ലെങ്കില്‍ അറിയാനുള്ളതുപോലെ. ഓര്‍ത്തോര്‍ത്തു നില്ക്കുമ്പോള്‍ തീറ്റ തിന്നാനും പാല്‍ ചുരത്താനുംകൂടി മറന്നുപോവുന്നു ഞാന്‍. പതിനാറു വയസ്സായ പേരക്കുട്ടിയുടെ അസ്ധസ്ഥമായ മുഖത്തു നോക്കി അമ്മൂമ്മ പ്രവചി ക്ഖുംപോലെ നാട൯ന്‍പശു പിറുപിറുത്തു: “എനിക്കു മനസ്സിലായി കുഞ്ഞേ, എനിക്കു മനസ്സിലായി. നീ എന്തോ ചിലതു ധരിച്ചില്‍ക്കു ന്നു. എന്തോ വളരെക്കുറച്ചു. ഏ്രത്തോളമെന്നു പറയൂ.” & 402 ലജ്ജയോടെ, വ്ൃഥയോടെ, കൂട്ടുകാരിയുടെ താടയില്‍ മുട്ടിയുരുമ്മി നിന്നു. അവള്‍ മടി ച്ചുമടിച്ചു ചോദിച്ചു; “ഞാന്‍ ഒരു രഹസ്യം ചോദിക്കട്ടെ ചേച്ചീ? നമ്മുടെ ജാതിയില്‍ കാള എന്നൊരു വര്‍ഗ്ഗമുണ്ടോ? നമ്മുടെ വയറ്റില്‍ പിറക്കുന്ന കുട്ടികളുടെ അച്ഛന്‍...” നാട൯പശു ഭീതിയോടെ അവളെ തടഞ്ഞു. ചുറ്റും പറ്റും നോക്കി. സൂക്ഷ്പ്പുകാര്‍ വരുന്നുണ്ടോ? മറ്റു പശുക്കള്‍ കേള്‍ക്കുന്നുണ്ടോ? നിരോധിക്കപ്പെട്ട വിഷയമാണ്‌ ചര്‍ച്ചയ്ക്കു വരുന്നത്‌. അവള്‍ ശാസനയോടെ പിറുപിറുത്തു: “ചോദിക്കരുതാത്തതാണു കുട്ടീ ന്‌! ചോദിച്ചത്‌. നമ്മെ രക്ഷിക്കുന്നവര്‍ നമ്മെ അറിയിക്കുന്നി ടത്തോളമേ നാം അറിയാവു. അവര്‍ നമുക്കു തീറ്റ തരുന്നു. നല്ല തൊഴുത്തുകളല്‍ കെട്ടുന്നു. രോഗം വന്നാല്‍ ചീികിത്സിക്കുന്നു. നമ്മുടെ എല്ലാ ചുമതലകളും അവര്‍ക്കാണ്‌. കൂടുതല്‍ എന്തിനറിയണം?” % 402 വിറച്ചു. “അരുതാത്തതാണെന്നെനിക്കുറിയാം ചേച്ചീ. പക്ഷേ, എന്തുചെയ്യാം. ആ തോന്നല്‍ മനസ്സില്‍നിന്നു മാറുന്തില്ല. ഭംഗിയുള്ള കൊയപും തൂങ്ങിയ താടയും തുള്ളിത്തുളുമ്പുന്ന കുഞ്ഞയുമുള്ള കൂറ്റനായ ഒരു മൃഗം. അത്‌ അമറുന്നത്‌ കടലലപോലെ മുഴങ്ങുമത്രേ. ടപ്പ്‌ ടപ്പ എന്ന കുളമ്പടി പതിപ്പിച്ചുകൊണ്ട്‌ കുതിച്ചുപാഞ്ഞു മണ്ണും ക്കും കരിംപാറയും കുത്തിയിളക്കി കളിക്കുമ ത്രേ. അങ്ങനെയൊന്നിനെ താന്‍ കണ്ടിട്ടുണ്ടെന്ന്‌ എന്റെ പയെ ഫാമിലെ കൂട്ടുകാരി അതിരഹസ്പൃ മായി പറഞ്ഞിരുന്നു. പക്ഷേ, പ്രദര്‍ശനസ്ഥലത്തെ സ്റ്റാളില്‍ ചുമരിനപ്പുറത്തുനിന്ന്‌ അത്തരമൊരു മുക്കുറയും കുളമ്പടിയും കേട്ടപ്പോള്‍ ഞാനാകെ വിരണ്ടുപോയി. കാണികളെ ഹരംപിടിപ്പിക്കുമാറ്‌ കൂത്താടിത്തുള്ളിപ്പോയി. ആളുകള്‍ നീയ്യ്ത്രിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആ കനത്ത ഭിത്തി ഇടിച്ചു 310 തകര്‍ക്കുമായിരുന്നു. ഏറ്റവും നല്ല പശുവിനുള്ള ഒന്നാംസമ്മാനം നേടിക്കൊണ്ട്‌ ഇവിടെ വന്നിട്ടും ആ ഓര്‍മ്മ വിട്ടുമാറുന്നില്ല. എങ്ങനെയിരിക്കും. അവ൯? അവന്‍ ഉണ്ടോ? ഭംഗിയുള്ള കൊയപും തൂങ്ങിയ താഭയും തുള്ളിത്തുളുമ്പുന്ന ഉപ്പുറ്റിയുമുള്ള അവന്‍. അന്നുമുതല്‍ തുടങ്ങിയതാണീ ചിന്ത.” “ശ ശ്‌! മതിയാക്ക്‌?” പയെ പശു വീണ്ടും ചുറ്റുപാടും നോക്കി. എന്നിട്ടു തന്റെ മോന്ത മറ്റവ ളുടെ ചെവിയില്‍ ചേര്‍ത്തുരസിച്ചുകൊണ്ടു പറഞ്ഞു: അങ്ങനെയുണ്ടെങ്ക്ലും അതു വിചാരിക്കുവാന്‍ പാടില്ല കുട്ടീ. (പകൃതിയുടെ വിളി! നമ്മള്‍ കേട്ടുകൂടാ. പശു പ്രസവിക്കുവാനും പാല്‍ ചുരത്തുവാനും മാര്രമുള്ളവളാണ്‌? നമ്മുടെ ഗര്‍ഭാശയ ത്തില്‍ എത്തിപ്പെടേണ്ട ബീജം ഏതെന്നു നിശ്ചയിക്കേണ്ടത്‌ അവരാണ്‌. ശാസ്ത്രജ്ഞന്മാര്‍ എന്നു പറയുന്ന കൂട്ടര്‍. അവര്‍ക്ക്‌ ഇടദുക്കു തൊഴുത്തുകളുണ്ട്‌. സിറിഞ്ചുണ്ട്‌. മരവിപ്പിച്ചു ജീവബീജങ്ങളു ണ്ട്‌. അതു വളര്‍ത്തുവാനുള്ള ഗര്‍ദപാരതങ്ങള്‍ മാതമേ വേണ്ടു. ഒന്നോര്‍ത്തുനോക്കു. നമ്മള്‍ പത്തു മാസം ചുമന്നു നൊന്തുപെറ്റ കുട്ടികള്‍ ഒരിക്കലെങ്കിലും അകിട്ടില്‍ മൂട്ട്‌ മുല കുടിച്ചിട്ടുണ്ടോ? പ്രസ വിച്ചു വീഴുമ്പോഴേ അവര്‍ എടുത്തുകൊണ്ടു പോകുന്നു. എന്നിട്ട തരംതിരിച്ച പാല്‍ കുപ്പികളില്‍ അളന്നു കൊടുത്ത്‌ വളര്‍ത്തും. ആണിനെയും പെണ്ണിനെയും വെവ്വേറെ ഷെഡ്ഡില്‍ കെട്ടുന്നു. പെണ്ണിനെ വീണ്ടും പ്രസവീപ്പിക്കുവാന്‍, ആണിനെ തീറ്റ കൊടുത്തു കൊഴുപ്പിച്ച്‌ നൂറുക്കിത്തിന്നു വാന്‍. നമ്മള്‍ വയ്ക്കോല്‍ തിന്നുംപോലെ അവര്‍ നമ്മുടെ കുട്ടികളെ ചവച്ചരച്ചു തിന്നുന്നു. മൃഗ ത്തിന്റെ വിധി ഇതാണു മകളെ, എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. നമുക്കു പ്രസവിക്കാനുള്ള ശക്തികൂടി നശിച്ചിരുന്നെങ്കില്‍ എന്ന്‌. എങ്കില്‍.....എങ്കില്‍ എര്ര നന്നായിരുന്നു?” % 402 വിറച്ചു. അവള്‍ നാടന്‍പശുവിനോട്‌ കൂടുതല്‍ പറ്റിച്ചേര്‍ന്നുനിന്നു. തന്റെ അമ്മ അവളാ ണെനറ്ഞ്ഞതുപോലെ. നാടന്‍പശുവും ഉത്തേജിതയായി. മകളെപ്പോലെ അവളെ നക്കിത്തുടച്ചു കൊണ്ടു പറഞ്ഞു. “പാവപ്പെട്ട കൂട്ടീ, നീ പുരുഷാന്തരമറ്ഞ്ഞ പുതിയ വര്‍ഗ്ഗമാണ്‌. നിന്റെ പരമ്പരയ്ക്ക്‌ ഈ ചാപല്യം ഉണ്ടാവരുതാത്മതാണ്‌. എന്നിട്ടും എന്തേ ഈ ശാപം പിന്‍തുടരുന്നു? ഞാന്‍ ഒരു നാടന്‍ജ നുസ്ലിന്റെ മകളാണ്‌. അമ്മയുടെകൂടെ കുറച്ചുനാള്‍ കഴിയാനും സാധിച്ചു. തങ്ങളുടെ അമ്മയമ്മൂമ്മ മാര്‍ കഴിഞ്ഞുകൂടിയിരുന്ന പഴയ നല്ല കാലങ്ങളെപ്പറ്റി ചിലപ്പോള്‍ അവര്‍ വിസ്തരിക്കും. അന്നു മനുഷര്‍ പ്രതോേകംപ,്പത്കം വിടുകളിലായിരുന്നത്രേ പാര്‍ത്തിരുന്നത്‌. ഓരോ വീടിനോടും ചേര്‍ന്ന്‌ ഓരോ ആലയുണ്ട്‌. അവിടെ പശുക്കളും കാളകളും കിടാങ്ങളും ഒരുമിച്ചു കഴിഞ്ഞു. രാവിലെ ഇട യര്‍ തെളിച്ചു കാടുകളിലും മലകളിലും കൊണ്ടുപോവുന്നു. അവിടെ അവര്‍ തിന്നു മദിച്ച്‌ സ്വച്ഛന്ദം കൂത്താടി. അവിടെ വച്ച്‌ ഇണചേര്‍ന്നു. പ്രസവിച്ചു. വീട്ടമ്മമാരുടെ ഓട്ടുമൊന്തകളിലേക്കു പാല്‍ ചുരത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാലും എന്തൊരു സ്നേഹം! എന്തൊരു ന്ധാത്രന്തും! ന്‌! കേട്ടിട്ടുണ്ടോ മകളെ, പണ്ടുപണ്ടു പശുക്കളെ മേയ്ക്കുവാന്‍ മാത്രമായി ഈശ്വരന്‍ ഭൂമിയില്‍ 313 ഭൂമിയില്‍ അവതരിച്ചിട്ടുണ്ടത്രേ. നീലപ്പ്ലി മുടിയില്‍ തിരുകി! കോലക്കുഴലുമായി ആ ബാലന്‍ ഗോവര്‍ദ്ധനഗിരിയില്‍ അലഞ്ഞു നടക്കും. ഗോപാലബാലന്റെ വേണുഗാനം കേട്ടു മയങ്ങിമയങ്ങി പശുക്കള്‍ പകുതി ചവച്ച്‌ പുല്ലും വച്ചുകൊണ്ടു മതിമയങ്ങി നിലക്കാറുണ്ടായിരുന്നുപോല്‍.” പറഞ്ഞുപറഞ്ഞുവരവേ നാട൯ന്‍പശുവിനു നയ്യന്തണം വിട്ടുപോയി. അവള്‍ ധാരമുറിയാതെ സംസാരിച്ചു. ഭൂതകാലത്തിന്റെ ഗഹനതയില്‍നിന്നു തന്റെ മനസ്സില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെല്ലാം വാര്‍ന്നൊഴുകി. കാമധേനുവിന്റെ കഥ. ഹോമധേനുവിന്റെ കഥ, യമുനാതീരത്തെ പുല്‍ത്തകിടിയില്‍ രാധാകൃഷ്ണന്മാരുടെ കോലാഞ്ചലത്തില്‍ ഉരുമ്മിനിന്ന നന്ദിനി ഏന്ന പശുക്കിടാവിന്റെ കഥ. 2 02 ആത്മവിസ്മൃതയായി കേട്ടുനിലക്കുകയായിരുന്നു. അവള്‍ മുക്കുറയുടെ ശബ്ദം മറന്നു. കൂറ്റന്റെ രൂപം മറന്നു. മനുഷ്യരുടെ ക്രൂരത മറന്നു. അതിദൂരത്തുനിന്നു വരുന്ന ഒരു ഓടക്കുഴലിന്റെ നാദ ത്തില്‍ ലയിച്ചു രോമാഞ്ചത്തില്‍ കുളിച്ചുപോയി അവശ. തങ്ങളുടെ മുത്തശ്ലീമാര്‍ എര്ര ഭാഗൃവത്കളായിരുന്നു! സ്നേഹിക്കുന്ന മനുഷ്യരെ ആശ്ര യിച്ച്‌ അവരുടെ കൂട്ടുകൂടി അവര്‍ക്കുവേണ്ടി പാല്‍ ചുരത്തി ഇണങ്ങിക്കഴിഞ്ഞ കാലം. പാട്ടുപാടുന്ന ഇടയനുമൊത്തു കാട്ടില്‍ നടക്കുന്നകാലം. അത്‌ ഇനി എന്നെങ്കിലും തിരിച്ചുവരുമോ ചേച്ചീ? നമ്മള്‍ അതു കാണാന്‍ ജീവിച്ചിത്ക്കുമോ? % 402--സ്യെ നിീറുകയിലും കഴുത്തിലും താടിയിലും നക്കിനക്കി! ഓമനിച്ചുകൊണ്ടു നാടന്‍ പശു പറഞ്ഞു; “ആര്‍ക്കറിയാം മകളെ, പാവം മനുഷ്യര്‍! അവരും നമ്മേപ്പോലെ ദുഃഖിതരാണ്‌. തമ്മില്‍ പര്‌ കഷിച്ചുനോക്കി വ്ജയിച്ചു എന്നു വിചാരിക്കുന്ന വിദ്യകളൊക്കെ തങ്ങളിലും ഏര്‍പ്പെടുത്തി chy Modan രാവുകയാണവര്‍. കൃരതിമത്ധത്തിന്റെ ചുവ അവസാനം അവരേയും അസ്ധസ്ഥരാക്കാതിരിക്കയില്ല ല്ലോ. പ്രകൃതിയുടെ വിളി അത്ര ശക്തമാണു കുഞ്ഞേ. അതു മനസ്സിലാക്കുമ്പോള്‍..... അന്ന്‌ ഒരു പക്ഷേ, അവര്‍ നമ്മെയും സ്വത്രന്തരാക്കിയേക്കാം.” X 402—o 3-00 നമ്പര്‍ നാടന്‍ജനുസ്സും ഉപയോഗശൂന്ൃരായതായി ഡോക്ടര്‍ സര്‍ട്ട്‌ഫൈ ചെയ്തി രിക്കുന്നു. അവയെ ഉടനെ കശാപ്പുശാലയിലേക്കു മാറ്റണം. തോലെങ്കിലും കേടുകൂടാതെ കീട്ടട്ടെ. (കഥ നടക്കുന്ന കാലം, സ്ഥലം: 215൦ നൂറ്റാണ്ടിലേക്കുള്ള നടവഴിയിലൊരിടം.; ധിരേന്ദു മജുംദാറുടെ അമ്മ, ലളിതാംബിക അന്തജനം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 98, പേര്‌ 39 മുതല്‍ 312 ഒടുവിലത്തെ മക൯ (കാരൂര്‍ നീലകണ്ഠപിള്ള "വടക്കേച്ചെറേലെ കുഞ്ഞാമനു ജോലി കിട്ടി, ഇല്ലേടാ?്‌ “കിട്ടിയെന്നാ കേട്ടത്‌. അവന്റെ പേര്‍ രാമച്ന്ദ്രനെന്നാ.” “നീയെന്നെ പഠിപ്പിക്കാന്‍വരുകാ? ഞാനാ അവന്‍ ആ പേരിട്ടത്‌. നിന്നോടാരാ പറഞ്ഞത്‌ അവനു ജോലി കിട്ടിയെന്ന്‌ “അവന്‍ തന്നെയാ. നാളെ പോകുംപോലും.” “എന്റെ ഒടുവിലത്തേ മകനാ അവന്‍.” ഗോപ്കുമാരന്‍ അസ്പരന അവരെ നോക്കി. “അമ്മൂമ്മേടെ മകനേധ” “നിന്റെ ചോദ്യം കേട്ടാല്‍ തോന്നുമല്ലോ നീ എന്റെ മകനല്ലെന്ന.” അമ്മുമ്മയുടെ സ്ക്രൂ ഇളകിയെന്ന്‌ അവനു തോന്നി. “എനിക്കു നാല്പത്തിയേഴു മക്കളുണ്ടായെടാ, ആണും പെണ്ണുമായിട്ട. അതില്‍ ഒന്‍പതും പോയി. കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍ മേലാത്തവളൊക്കെ എന്തിനാ പെറഠാന്‍പോണരര്‍്്‌ “ഞാന്‍ പോകുകാ അമ്മൂമ്മേ. ധിറുത്യുണ്ട്‌.” “നീ ധിറുതിക്കാരനല്ലല്ലോടാ. എത്ര മടിച്ചുമടിച്ചാ ഇങ്ങോട്ടു വന്നത്‌? “ഞാന്‍ മടിച്ചുമട്ച്ചൊന്നുമല്ല വന്നത്‌.” “ഇപ്പോള്‍ വന്ന കാരൃമല്ലു ഞാന്‍ പറഞ്ഞത്‌. നീ ഭൂമിയിലേക്കു വന്ന കാര്യം പറയുകയായി രുന്നു.” “അതൊന്നും ഞാനോര്‍ക്കുന്നില്ല.” നീയെങ്ങനെ ഓര്‍ക്കാനാ? നിന്റെ അമ്മയും അതൊക്കെ മറന്നുകാണും. ഞാനതൊന്നും മറ ന്നിട്ടില്ല. ഞാന്‍ പിള്ളകൊള്ളാന്‍ പോയെടത്തെ കഥയൊക്കെ ഓര്‍ക്കുന്നുണ്ട്‌.” “ഓ, അവരൊക്കെയായിരിക്കും അമ്മൂമ്മയുടെ മക്കള്‍. കുഞ്ഞാമവെപ്പെറ്റപ്പഴും അമ്മൂമ്മയാ യിരുന്നോ വയറ്റാട്ട്റ്‌ അവന്റെ മുഖത്തു പരിഹാസം പരന്നു. അത്‌ അമ്മൂമ്മയുടെ ശ്രദ്ധയില്‍ പെട്ടു. “നിനക്കു ധിറുതിയാണെങ്കില്‍ പൊക്കോ.” പോകുന്നവഴിക്കവനോര്‍ത്തു, നങ്ങേലിയമ്മുമ്മ തന്നെ ഒരിക്കല്‍ കുറ്റപ്പെടുത്തിയത്‌. അവന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മുമ്മ കൈയിലെ നഖം വെട്ടുകയായിരുന്നു. “നിന്റെ കൈയൊന്നു കാണിച്ചേടാ,” എന്നു പറഞ്ഞ്‌ അവര്‍ കൈടിപിടിച്ചു നോക്കി. നീണ്ട നഖവും അതിനി 313 ടയിലിരിക്കുന്ന ചെളിയും കണ്ടിട്ട അവര്‍ ശകാരിച്ചു. നഖം മുറിച്ചുകളഞ്ഞു. ഇനി ഇങ്ങനെ ചെളി യുംവച്ചുകൊണ്ടു നടന്നാല്‍ വിരല്‍ മുറിച്ചുകളയുമെന്നു താക്കീതുചെയ്തു. അമ്മുമ്മ ദിവസവും നഖം വെട്ടുമത്രെ. കാണുമ്പഴൊക്കെ അവര്‍ വലിയ അധികാരത്ത്ലാ സംസാരിക്കുന്നതും ഉപദേ ശിക്കുന്നതും. എന്താണോ ജ്്രത അധികാരമെടുക്കാ൯ കാരണം! ഗോപകുമാരന്‍ പോയപ്പോള്‍ നങ്ങേലിയമ്മൂമ്മ വിചാരിച്ചു: അവനും ആക്ഷേപം. പുലച്ചീയുടെ പേറെടുക്കാന്‍ പോയതിന്‌ എല്ലാവര്‍ക്കും ആക്ഷേപമായിരുന്നു. ഇപ്പോള്‍ ആക്ഷേപം തീര്‍ന്നുകാണു മെന്നു വിപാരിച്ചു. അന്നു തീണ്ടലുണ്ടായിരുന്നു. അതിപ്പോള്‍ ഫോയി. എന്റെ കൈയില്‍ക്കൂട്‌ ഭൂമിയി ലേക്കു വന അവന്‍ പഠിത്തക്കാരനായി. ഇപ്പോള്‍ സര്‍ക്കാരുജോലിക്കാരനായി. അവരുടെ കുടിയിലും കൂട്ടത്തിലും ആദ്യത്തെ സര്‍ക്കാര്‍ ജോലിക്കാരന്‍ കുഞ്ഞാമനാ. അന്ന്‌ ജ്രതയ്ക്കൊന്നും വിചാരിച്ചില്ല. ആക്ഷേപിച്ചു ചിരിച്ചേച്ച്‌ ഇപ്പോളിവിടുന്നു പോയവനും കുഞ്ഞാമനും തമ്മില്‍ എന്താ വൃത്യാസം? പെറ്റുവീണപ്പോള്‍ ഒരുപോലെയായിരുന്നു. പേറും ഒരുപോലെ. വയറ്റിലുണ്ടായതും ഒരുപോലെതന്നെ. എന്നിട്ട അവനു പരിഹാസം! എന്നാല്‍ അവനു പരീക്ഷയില്‍ ഒന്നു ജയിക്കാമായിരുന്നല്ലോ? നങ്ങേലിയമ്മ ഒന്നേ പ്രസവിച്ചുള്ളു. രണ്ടുനാഴ്ക തികച്ച ആ കൂട്ടി ഭൂമ്യില്‍ കിടന്നില്ല. ഈശ്ച രവിധിയെന്നും ഭാഗ്യ ദോഷമെന്നും എല്ലാരും പറഞ്ഞെങ്കിലും ശിശു മരിച്ചതു പതിച്ചിയുടെ നോട്ട ക്കുറവുകൊണ്ടാണെന്നു മാതാവിനു തോന്നി. ആ തോന്നല്‍ ഉറയ്ക്കുകയും ചെയ്തു. പിന്നെ അവര്‍ ഗര്‍ഭം ധരിച്ചില്ല. സന്താനലാഭത്തിനുള്ള ആശ ക്രമേണ തേഞ്ഞുമാഞ്ഞു പോയി. തന്റെ അനുഭവം മറ്റുള്ളവര്‍ക്കുണ്ടാകാതെയിരിക്കണമെന്ന്‌ ആ സ്ത്രീ ആഗ്രഹിച്ചു. പതിച്ചിയെ സഹായിക്കാന്‍ അവരും കൂടിത്തുടങ്ങി. പസവസമയത്തും അതു കഴിഞ്ഞാലും എങ്ങനെയൊക്കെ മാതാവിനെ സഹായി ക്കാമെന്നും പരിചരിക്കണമെന്നും അവര്‍ മനസ്സിലാക്കി. പെറ്റ പെണ്ണുങ്ങളോടും പത്ച്ചിയോടും വൈദ ന്മാരോടും ചോദിച്ച്‌ അവര്‍ പലതും ഗ്രഹിച്ചു. അന്ന്‌ ആശുപ്യതികള്‍ വളരെ കുറവായിരുന്നു. അതു കൊണ്ടു പലരും നങ്ങേലിയമ്മയുടെ സഹായം ആവശ്യപ്പെട്ടു. ഏപ്പോഴും ഈറ്റുപുരയി ലേക്കു പോകാന്‍ തയ്യാറെടുത്തു കാത്തിതക്കും നങ്ങേലിയമ്മ. അറ്യുന്ന സ്ഥലത്തെങ്ങാനും പ്രസവമടു ത്തിട്ടുണ്ടെങ്കില്‍ പിന്നെ കുളിച്ചു വൃത്തിയായി ശുചിയായ വസ്ര്തം ധരിച്ചേ ആ വയറ്റാട്ടിയെ കാണാന്‍ കഴിയു. ആ പ്രവൃത്തിയില്‍ അവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. ഒടുവില്‍ അതും ഉണ്ടായി. തള്ളയ്ക്കോ പിള്ളയ്ക്കോ അപകടമുണ്ടായിട്ടല്ല, ജാതിമര്യാദയെ ലംഘിച്ചതിനാണ്‌ ആക്ഷേപമു ണ്ടായത്‌. വൈകുന്നേരം കുളിക്കാന്‍ തോട്ടുകടവില്‍ ചെന്നതാണ്‌. ചിറയില്‍ മാടത്തിന്റെ മുറ്റത്തു നീലി പപൂലക്കള്ളി നിലക്കുന്നു. “എന്താ നീലിയേ ചുമ്മാ നിലക്കുന്നെ? തിരുമയ്ക്ക്‌ ഇരുല്ലേ മാസം? അവളെളെന്ത്യേ? അറിയാ വുന്ന വയറ്റാട്ടിമാരെ വല്ലോരേം വിളിക്കണം, കെട്ടോ? കൊച്ചുപെണ്ണാ.” 314 “അവളു മാടത്തിനകത്തൊണ്ട്‌. ഏതാണ്ടു വല്ല്യായ്മയാ. പേറടുത്തെന്നാ തോന്നണെ. കണ്ണു മ്പെലേന്‍ പുലിമുട്ടേലെ മുത്തപെലക്കള്ളിയെ വിളിക്കാന്‍ പോയേക്കുവാ.” നങ്ങേലിയമ്മ മുഖവും കൈയും കാലും കഴുകി മാടത്തുങക്കലേക്കു ചെന്നു. കുറച്ചുനേരം മുറ്റത്തു നിന്നു. നീലിപ്പുലക്കുള്ളിക്കു ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മാടത്തിനുള്ള്രുനിന്നു തിരുമ ദിനസ്വരം പുറപ്പെടുവിക്കുന്നതു കേട്ടു. അവളുടെ കിടഞ്ഞുല്‍പ്രസവമാണ്‌. നങ്ങേലിയമ്മ അക ത്തേക്കു ചെന്നു. ചൂടുവെള്ളത്തില്‍ തുണി മുക്കി ഗര്‍ഭിണിയുടെ ദേഹമൊക്കെ തുടച്ചു വൃത്തിയാ ക്കി. അതിനുപോലും കൊള്ളാവുന്ന ഒരു തുണിയെടുക്കാന്‍ അവിടെയില്ലാഞ്ഞിട്ട തന്റെ തോര്‍ത്തു മുണ്ട ഉപയോഗിക്കേണ്ടിവന്നു. അപ്പോകേ്കു പിള്ളകൊള്ളാന്‍ മൂത്തപുലയി വന്നു. അവളെക്കൊണ്ട്‌ ഒന്നും ചെയ്യിക്കാതെ നങ്ങേലിയമ്മ തന്നെ എല്ലാം ചെയ്തു. പൊക്കിള്‍ക്കൊട്‌! മുറിക്കുകയും കുഞ്ഞിനെ കുളിപ്പിക്കുകയും എല്ലാം അവര്‍ ചെയ്തു. നീലിപ്പുലക്കള്ളി പറഞ്ഞും “ക്ടാത്തന്‍ ഭാഗ്യോ ള്േളോനാ. തമ്പുരാട്ട്ടെ കൈയിലേക്കാണല്ലോ പെറന്നത” “അവന്‍ ഭാഗ്ൃമുള്ളവനാ. ഇന്നു നല്ല നാളാ. ആയില്യം വലു, സമ്പാദൃക്കാരനാകും.” എല്ലാരും ചിരിച്ചു. കുളിക്കാന്‍പോയ അവരെ അന്വേഷിച്ചു വീട്ടില്‍നിന്ന്‌ ആളുവന്നു. അപ്പോളവര്‍ പേറ്റുപുരയി ലായിരുന്നു. വസനവനു മാനക്കേടു തോന്നി; ദേഷ്യംവന്നു. നങ്ങേലിയമ്മ തോട്ടിലിറങ്ങിക്കുളിച്ച ഉടുത്തതിന്റെ അറ്റംകൊണ്ടു തോര്‍ത്തി. വീട്ടില്‍ ചെന്ന പ്പോള്‍ അവിടെ എല്ലാവരും മുറുമുറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവരെ താങ്ങിപ്പറ യാന്‍ മക്കളില്ലല്ലോ. മക്കളുണ്ടെങ്ക്ിലോഃ അവരെ ചെറ്യതോത്‌ല്‍ ജലദോഷം ബാധിച്ചു. പെറ്റ പെണ്ണുങ്ങളെ വേതുവെള്ളം ഉണ്ടാക്കി നങ്ങേലിയമ്മതന്നെയാണു കുളിപ്പിക്കാറുള്ളത്‌. ഏതായാലും ആക്ഷേപം കേട്ടു. എന്നാല്‍ പിന്നെ മുഴുവനായ്‌ക്കൊള്ളട്ടെ. തിരുമയെ വേതുകുളിപ്പി ക്കാനും അവര്‍ തന്നെ പോയി. അപ്പോഴും ജലദോഷം മാറിയിരുന്നില്ല. മക്കൊലം. കലങ്ങിയ വെള്ള ത്തില്‍ മൂന്നുനാലു കുളി കൂടിയായപ്പോള്‍ നങ്ങേലിയമ്മ കടന്നുപോയി. കടുത്ത പനി. ചെയ്യുരുതാ ത്തതു ചെയ്തിട്ടാണെന്നു ചിലര്‍ പറഞ്ഞു. പലര്‍ക്കും അവരോടു വെറുപ്പുതോന്നി. അടുത്തയാളു കള്‍പോലും അവരുടെ സേവനം ഇഷ്ടപ്പെടാതെയായി. ചിലര്‍ ഡോക്ടര്‍മാരേയും മിഡ്വൈഫുമാ രേയും ആശ്രയിച്ചു. അറിവുള്ള ആളുകള്‍ നാട്ടുപതിച്ചിമാരെപ്പറ്റി ആക്ഷേപം പറഞ്ഞുതുടങ്ങി. തിരു മയുടെ പ്രസവത്തിനുശേഷം നങ്ങേലിയമ്മയുടെ മാന്യത മങ്ങി. ഉത്സാഹം മന്ദ്ച്ചു. അവരുടെ വീട്ടിലെ ഒരു സ്തീയുടെ പ്രസവം. നങ്ങേലിയമ്മയുണ്ടല്ലോ. മറ്റാരെയും വിളി ച്ചില്ല. നോവു തുടങ്ങിയിട്ടു കുറേനേരമായി. പിന്നെ നോവു നിന്നു. നങ്ങേലിയമ്മയ്ക്കൊരു തന്റേട ക്കുറവ്‌. അപ്പാത്തിക്കരിയെ വിളിക്കുന്നതാണു നല്ലതെന്ന്‌ അവര്‍ക്കു തോന്നി. വീണ്ടും നോവ്‌, 315 എന്നാലും ധൈരും വരുന്നില്ല. നങ്ങേലിയമ്മ പറഞ്ഞു: “വേറെ ആരെയെങ്കിലും വരുത്തണം. അപ്പാ ത്തിക്കരിയാകു്ടെ.” ഡാക്ടറും മിഡ്വൈഫും വന്നു. ഗര്‍ഭിണിയെ ആശുപ്രതിയിലേക്കു കൊണ്ടുപോയി. അതി നുമു൯പ്‌ ഡാക്ടര്‍ നാട്ടുപതിച്ചിമാരെ വേണ്ടതിലധികം കുറ്റംപറഞ്ഞു നങ്ങേലിയമ്മ നാണിച്ചു നാക്കു ടഞ്ഞു നിന്നു. ആശുപ്യതിയിരു ചെന്നിട്ടു താമസമുണ്ടായില്ല, കൂട്ടിയെ മുവച്ചുമുറിച്ചെടുത്തു തള്ള ജീവിച്ചുല്ലോ! എന്നാലും അവള്‍ക്കു പന വനു. അഞ്ചാറു ദിവസം കഴിഞ്ഞു. കഥയും തീര്‍ന്നു. നങ്ങേലിയമ്മ നടുങ്ങി. താനാണല്ലോ പറഞ്ഞത്‌ ഡാക്ടറെ വിളിക്കാന്‍. തനിക്കു തന്റേടം കുറഞ്ഞു. ഇനി വയ്യ. വല്ലവരും ചെന്നു വിളിച്ചാല്‍ അവര്‍ പറയും: “എനിക്കു വയസ്സും പ്രായോ ആയി. പച്ചുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ. നിങ്ങളുവേറെ വല്ലോരേം വിളിക്കിയവ." ഇങ്ങനെ അവര്‍ ആ തൊഴിലില്‍നന്നു വിരമിച്ചു. തന്റെ കൈയിലേക്കു പിറന്നുവീണ എല്ലാ വരും തന്റെ മക്കളാണെന്ന്‌ അവര്‍ക്കു തോന്നിയിരുന്നു. അവരെയൊക്കെ വാത്സല്യത്തോടെയും അധികാരത്തോടെയും വീക്ഷിച്ചുപോന്നു. പന മാറ്‌ ആരോഗ്യം വീണ്ടുകീട്ടിയശേഷം ആദ്യം കുളിക്കാന്‍ തോട്ടില്‍ ചെന്നപ്പോള്‍ അവര്‍ ചിറയില്‍ ചെന്നു തിരുമയുടെ കൂട്ടിയെ കണ്ടു. ഇവനെ ഞാ൯ തന്നെ തരുപത്തെട്ടുകെട്ടിക്കണ മെന്നു വിചാരിച്ചതാ. എന്താ ചെയ്ക, ദെണ്ണം പിടിച്ചുപോയിം” എന്നു പറഞ്ഞു. തോട്ടില്‍ ചെല്ലുമ്പോളൊക്കെ കുഞ്ഞാമനെ കാണാറുണ്ട്‌. അനുധഗഹിക്കാറുണ്ട്‌. “എന്റെ ഒടു വിലത്തെ മകനാണിവന്‍.” എന്നു ത്രമ്പാട്ടി പറയുമ്പോള്‍ തിരുമയുടെ മുഖം പ്രസന്നമാകാറുണ്ട്‌. ഒരു (പപസവത്തിനു പോയാല്‍ അവര്‍ക്കു കിട്ടുന്ന പ്രതിഫലം ഒരു പുടവയാണ്‌. ചിലപ്പോള്‍ രണ്ട്‌. അതുകൊണ്ട്‌ എപ്പോഴും വെളുപ്പിച്ച പടുവ ഉടുത്തുകൊണ്ടു നടക്കാനവര്‍ക്കു കഴിയുമായിരു ന്നു. മേല്‍മുണ്ടു ധരിക്കുന്ന കൂട്ടത്തിലായിരുന്നില്ല അമ്മൂമ്മ. “അവനു ജോല! കിട്ടിയിട്ടു എന്നോഭൊന്നു പറയാന്‍ തോന്നിയില്ലല്ലോ. എന്റെ കൈയില്‍ക്കൂടി ഭൂമിയിലേക്ക്‌ ഒടുവില്‍ വന്നവനാണ്‌ അവന്‍. തേവനെന്നോ പാപ്പനെന്നോ പേരിടാതെ രാമച്ച നെന്നു പേരിട്ടതു ഞാന്‍ പറഞ്ഞിട്ടാണ്‌. എന്നിട്ട എല്ലാവരും വിള്‌ക്കുന്നതു കേട്ടില്ലേ-കുഞ്ഞാമന്‍. കൂട്ടത്തില്‍ പഠിക്കുന്ന പിള്ളേരോട അവന്റെ പഠിത്തക്കാരും ഞാന്‍ അനമ്വേഷിക്കുമായിരുന്നു. ഒരി ക്കല്‍ അവന ഉടുത്തോണ്ടുപോകാന്‍ മുണ്ടില്ലാഞ്ഞിട്ട എന്റെ പുടക മുറിച്ചുകൊടുക്കുകയും ചെയ്തു. എന്നിട്ട അവനു തോന്നിയില്ലല്ലോ ജോലികിട്ട്യ കാര്യം ഒന്നു പറയാന്‍. പരീക്ഷയില്‍ ജയിച്ചതും അവന്‍ പറഞ്ഞല്ല അറിഞ്ഞത്‌. മുപ്പത്തെട്ടു മക്കളുണ്ട എനിക്കെന്നു ചുമ്മാ പറയാം. ആര്‍ക്കുമില്ല സ്നേഹം. ഒന്നും തരണ്ട; ബഹുമാനിക്കയും വേണ്ട. വല്ലപ്പഴും കണ്‍വെട്ടത്തൊന്നു വരുകയോ ഒന്നു ചിരിക്കുകയോ ചെയ്യരുതോ ഇവര്‍ക്ക്‌* എന്റെ കുറ്റമായിരിക്കും. കാണുമ്പോള്‍ ഞാന്‍ അധികാരം ഭാവിക്കും. ഗുണദോഷിക്കും. ശ്വസിക്കും. ഇതൊക്കെ ആര്‍ക്കാണിഷ്ടപ്പെടുക? പ്രായമായ ഏനി 316 ക്കുതന്നെ വല്ലോരും ഉപദേശിച്ചാല്‍ ഇഷ്ടപ്പെടാറില്ല. പിന്നെയാ കുട്ടികള്‍” രാമച്യ്ര൯ വരുമെന്നും സന്തോഷവാര്‍ത്ത തന്നെ കേള്‍പ്പിക്കുമെന്നും അവര്‍ക്കു വിശ്വാസമു ണ്ട്‌. അവന്‍ വരാന്‍ താമസിക്കുന്തോറും അവരുടെ ക്ഷമകേടു വര്‍ദ്ധിച്ചുവന്നു. വൈകുന്നേരമോയ പ്പോള്‍ അവനെ അങ്ങോട്ടുചെന്നു കണ്ട്‌ അനുമോദിക്കാമെന്നു കരുതി അമ്മുമ്മ പുറപ്പെട്ടു. “തിരുമേ, കുഞ്ഞാമനില്ലേടീ ഇവിടെ “അവന്‍ പടിക്കലേക്കു പോയിരിക്കുകാ. അവനു ജോലി കട്ടി. അക്കാരും അവിടെച്ചെന്നു പറയണ്ടെ? അവരുടെ ചെറേലല്ലേ കെടക്കുന്നത്‌?്‌ നങ്ങേലിയമ്മയുടെ കണ്ണു നിറഞ്ഞു. തീരുമ തുടര്‍ന്നു; “അവനു നാളെ കാലത്തേ ജോലിയില്‍ ചേരാന്‍ കോട്ടയത്തിനു പോകണം. അതിനു നാലഞ്ചു രൂപാ ചോദിക്കാന്‍ കൂടിയാ പടിക്കലേക്കു പോയത്‌.” താന്‍ ഇവളുടെ പഫേറ്റിനു വന്നതിന്‌ വലീയ ആക്ഷേപം പറഞ്ഞത്‌ ഇവരുടെ പടിക്കല്‍ക്കാരുത ന്നെയാ എന്നു നങ്ങേലിയമ്മ ഓര്‍ത്തു. കുറച്ചുനേരം അങ്ങുമിങ്ങും നോക്കിനിന്നിട്ട അമ്മുമ്മ പറഞ്ഞു; “നാളെ പോകാന്‍ കാശു തെകഞ്ഞില്ലെങ്കില്‍ അങ്ങോട്ടു വരാന്‍ പറ അവനോട്‌.” “എന്റെ അവസാനത്തെ മകനാ അവന്‍. എന്നുകൂടി അവര്‍ ഒച്ചയടക്കി പറഞ്ഞു. കുഞ്ഞാമയ നങ്ങേലിയമ്മുമ്മയെ കാണാന്‍ അന്നും അടുത്ത ദിവസങ്ങളിലും ഒരിക്കലും ചെന്നില്ല. എന്തിനെന്ന്‌ അവര്‍ക്കുതന്നെ അറിഞ്ഞുകൂടാത്ത ഒരു വേദന അവര്‍ അനുഭവിച്ചുകൊ ണ്ടിരുന്നു. അതു കുറഞ്ഞുകുറഞ്ഞ്‌: അവനോടും അവരുടെ മറ്റു മക്കളോടും ബന്ധുക്കളോടും ശ്രതു ക്കളോടും ഒരേ മനോഭാവം വന്നു ചേര്‍ന്നു. ഉദാസീനത. രാമച്രന്ദന്‌ ഉദ്യോഗം ലഭിച്ചിട്ട അഞ്ചുകൊല്ലം കഴിഞ്ഞു. അവന്‍ ഇപ്പോള്‍ നങ്ങേലിയമ്മുമ്മ യുടെ ആരുമല്ല. അപ്പോള്‍ അവര്‍ കേട്ടു, അവന്‍ കൂട്ടത്തില്‍ ജോലിചെയ്യുന്ന ഒരു നായര്‍പ്പെണ്ണ്നെ രജിസ്റ്റര്‍ വ്വാഹം കഴിച്ചെന്ന്‌. ആഹ്ലാദംകൊണ്ടു നങ്ങേലിയമ്മ ചീർത്തു. “അന്ന്‌ ആക്ഷേപം പറ ഞ്ഞവരൊക്കെ ഇപ്പോള്‍ എന്താ പറയുന്നതെന്നു കേള്‍ക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ വേച്ചു വേച്ച്‌ തിരുയുടെ മാടത്തിലേക്കു നടന്നു. അവിടെച്ചെന്ന്‌ അവളോടു പറഞ്ഞു; “ഞാന്‍ പറഞ്ഞി ല്ലേടി അവനു ഭാഗൃമുണ്ടെന്ന്‌. നീ നോക്കിക്കോ. ഒരു പറയും പുരയുമുണ്ടാക്കി അവനും ആ പെണ്ണും കൂടെ ഇവിടെ വന്നു താമസിക്കുന്നതു കണ്ടിട്ടേ ഞാന്‍ കണ്ണുടയ്ക്കൂ.” തിരിച്ചുപോകുമ്പോള്‍ അമ്മുമ്മ വിചാരിച്ചു-അവന്‍ വരുമോ? വരുകേല്ല. ഇനി വരാനിടയില്ല. തെരഞ്ഞെടുത്ത കഥകള്‍ (രണ്ടാംഭാഗം, കാരൂര്‍ നീലകണ്ഠപിള്ള, കോട്ടയം: സാഹ്തൃപ്ര വര്‍ത്തക സഹകരണസംഘം 317 അവിവാഹിത (ലളിതാംബിക അനര്‍ജേനം) ആ ചെറുപ്പക്കാരിയായ ലേഡിഡാക്ടര്‍ ജോലിയില്‍ പ്രവേശിച്ചുശേഷം ആദ്യമായി കിട്ടിയത്‌ ഒരു പ്രസവക്കേസാണ്‌. വേദന തുടങ്ങിയിട്ടു നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞ്‌, നിവൃത്തിയി ല്ലാത്ത ഘട്ടം വന്നപ്പോള്‍ നാട്ടിന്‍പുറങ്ങളിലെങ്ങോനിന്ന്‌ എടുത്തുകൊണ്ടുവന്ന നിര്‍ഭാഗ്ൃവതിയായ ഒരാദൃഗര്‍ഭീണി. അവള്‍ ഒരു ബാലികയോ, യൂുവത്യോ എന്നു തിീര്‍ച്ചുപറഞ്ഞുകൂടാ. മിക്കവാറും രണ്ടിനും മദ്ധ്യേയാണ്‌. വേദനകൊണ്ടു വാടിയ ആ സാധുവദനത്തില്‍-ക്ഷീണസുന്ദരമായ ദീനനോ ട്ടങ്ങളില്‍-മാതൃത്വത്തേക്കാള്‍ എത്രയോ അധികം ബാലൃഭാവമാണു സ്ഫുരിക്കുക. അസഹ്യമായ വേദനമൂലം പൊട്ട്പ്പുറപ്പെടുന്ന ഞരക്കം അമര്‍ത്തുവാ൯ അവള്‍ ആവതു ശ്രമിച്ചിരുന്നു. എന്നാലും കഴിഞ്ഞദിവസങ്ങളില്‍ ആ ശ്രമം ശരിയായി ഫലപ്പപെട്ടില്ലെന്നു കളതിന്‌ അവളുടെ വെളുത്ത കവിള്‍ത്ത ടങ്ങളില്‍ ചുവന്നുതടിച്ചുകാണുന്ന നാട്ടുപതിച്ചികളുടെ രറഖക്ഷതങ്ങള്‍ നല്ല സാക്ഷ്യം വഹിച്ചു. ഹാ! ഒരു (രാമീണപര്രസവശാല. അതിലെ ഡിക്ടെറ്റര്‍മാരായ വയറ്റാട്ടികള്‍. അവരുടെ ഇട യില്‍ അകപ്പെട്ടവര്‍ക്കു മാത്രമേ ആ ദുരിതം അറിഞ്ഞുകൂടൂ. (പ്രസവമെന്നാലെന്തെന്നോ, എങ്ങനെ യെന്നോ അറിഞ്ഞിട്ടില്ലാത്ത (അത്‌ അനുഭവിച്ചറിഞ്ഞുകൊള്ളുണമെന്നാണ്‌ വിധി) ഇവളെപ്പോലുള്ള ആദൃഗര്‍ഭിണികളാണെങ്കില്‍: പ്രത്യേകിച്ചും. യുവതിയായ ലേഡിഡാക്ടര്‍ അദുത്തുചെന്നു. അവര്‍ ഇത്തരം കേസുകളില്‍ അപൂര്‍വമായേ പോയിരുന്നുള്ളു. അതും പരിശിലനകാലത്തു പത്ഷ്കൃതരായ ചിലരുടെ വീടുകളില്‍ മാതം. ഡാക്ടറെ കണ്ടാലുടന്‍തന്നെ തന്റെ വേദന ശമിക്കുമെന്നും താന്‍ രക്ഷപ്പെടുമെന്നും വിശ്ചസിച്ചി രുന്ന ആ ബാലിക ദൈവസന്ന്ധിയിലെന്നപഫോലെ ഒന്നു കൂപ്പി. അവളുടെ ആശയും വിശ്വാസവും അനേകായിരം വാക്കുകളില്‍ക്കൂടുതല്‍, ആ തളര്‍ന്ന തൊഴുകയ്യു വെളിപ്പെടുത്തി. ആ ഡാക്ടര്‍ക്കാകട്ടെ കഷഭാനുഭവങ്ങള്‍കണ്ടു കരള്‍ തഴസിച്ചിട്ടില്ലായിരുന്നു. എന്തായാലും അവരും ഒരു സ്ര്രീയാണല്ലോ. അവര്‍ക്ക്‌ അവളെയെങ്കിലും രക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ടായിരു ന്നു. എന്നാലും സമയം വളരെ വളരെ കടന്നുപോയി. ജനനത്തിന്റെ മേരു മരണം പിടിയുറപ്പിച്ചു പോയി. “അമ്മേ എന്നെ ഒന്നു കെടത്താമോ?... ശ്വാസം നേരെവിട്ട-ഒന്നു നേരെ നിവര്‍ന്ന്‌...” “കിടക്കാമല്ലോ കൂട്ടീ, ഇപ്പോള്‍ ഞാന്‍ കീടത്തിത്തരാം. യാതൊരു തകരാറുമില്ല. ഡാക്ടര്‍ സമാധാനപ്പെടുത്തി. ഒരു വലിയ ശസ്രത്രകരിയയ്ക്കുശേഷം അവര്‍ കുട്ടിയെ എടുത്തുമാറ്റി-ആ കുംഭീപാകനരക ത്തില്‍നിന്ന്‌ അതിന്റെ ജീവനു മോചനം ലഭിച്ചിട്ടു മൂന്നുനാലു ദിവസം കഴിഞ്ഞിരുന്നു. 318 പ്രസ വംകഴിഞ്ഞ്‌ അമ്മ കുഞ്ഞിനെപ്പറ്റി ശശദ്ധിച്ചുതേയില്ലു. അതെങ്ങനേയും പോകട്ടെ. അവള്‍ക്ക്‌ അനപേക്ഷിതമായ ഈ ഭാരം ഇറക്കി ഒന്നു വിരമിച്ചാല്‍ മതിയായിരുന്നു. നഴ്സൂകള്‍ വിരിച്ചുകൊടുത്ത ശയ്യയില്‍ കിടന്ന്‌ അവളുറങ്ങി-ഇനി ഉണരാത്തവണ്ണം അആരത സുഖമായിട്ട്‌. ബന്ധുക്കള്‍ അലച്ചുവിളിച്ചു ത്ര്കെ പോയി. ആശുപ്രതി ജീവിതത്തില്‍ നിരന്തരം നടക്കുന്ന സാധാരണ സംഭവങ്ങളില്‍ ഒന്നായി! അതും കഴിഞ്ഞുകൂടി. എന്നാല്‍ നമ്മുടെ നവയുവതിയായ ലേഡിഡാക്ടറുടെ ഫൃദയത്തില്‍മായ്രം ഈ ആദ്ൃസം ഭവം ഗാഡമായി പതിഞ്ഞു. വീട്ടില്‍ വന്നതിനുശേഷവും ഏതാനും ദിവസത്തേക്ക്‌ അവര്‍ ഇതു തന്നെ വിചാരിച്ചുകൊണ്ടിരുന്നു. കമാരകോമളമായ മുഖം, നിഷ്കടപമായ ദീനനോട്ടങ്ങള്‍. “അമ്മേ! രക്ഷിക്കണേ” എന്നുള്ള അര്‍ത്ഥന. ഹാ കഷ്ടം? തനിക്കവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. അഥവാ ഈ ന്ലയിലെത്തിയാല്‍ ഈശ്ചരനുകൂടെയും അതിനു ശക്തി കാണുകയില്ല. ബാല്യവിവാഹം-അതിരനിന്നുദിക്കുന്ന ഈദൃശദൂരന്തങ്ങള്‍.-പുരതിമാരെപ്പറ്റി! പിതാക്കള്‍ക്കുള്ള അനാസ്ഥ-ഭര്‍ത്താവിന്റെ സ്വാര്‍ത്ഥം-ഇവയ്ക്കിടയില്‍ സ്ത്രീയുടെ അന്ധമായ ആത്മത്മാഗം-ഇങ്ങനെ നമ്മുടെ നാട്ടില്‍ നടപ്പുള്ള അനേകമനേകം അനാചാരങ്ങള്‍ അവരുടെ ചിന്തയില്‍ കടന്നുകൂടി. എന്തിനായിട്ടാണ്‌ സ്ര്തീകൾ ഈ നരകാനുഭൂതികള്‍ക്കെല്ലാം വിധേയരാകുന്നത്‌? പുരുഷനെ കൂടാതെ അവള്‍ക്കു ജീവിക്കുവാന്‍ പാടില്ലേ? അവനുയവേണ്ടി-അവന്റെ സുഖസാകര്ൃങ്ങള്‍ക്കുവേ ണ്ടിമാത്രം-ഓരോ സ്രതീജീവിതവും ഉഴിഞ്ഞിടണമെന്നോ? അവര്‍ ആത്മത്യാഗം ചെയ്തു. ഇല്ല. ഞാന്‍ ഈ കുരുക്കില്‍ അകപ്പെടുകയില്ല. നിശ്ചയം. വിവാഹമെന്ന പേരില്‍ ഇങ്ങനെ വേദനാത്മകമായ ഒരു ജിവിതം വരിക്കാന്‍ ഞാന്‍ തയ്യാറില്ല. അവര്‍ സ്വയം ശപഥംചെയ്തു. പുരുഷനുമായുള്ള കൂട്ടേര്‍പ്പാടില്‍ ലാഭനഷ്ടങ്ങള്‍ വീതിക്കുന്നത്‌, ലാഭംമുഴുവന്‍ ഒരാള്‍ക്കും ചേതം മറ്റൊരാള്‍ക്കും ആണെന്ന്‌ അവര്‍ കണ്ടു. അആര്ത പക്ഷപാതപരമായ ഒരു ലോകത്തില്‍ അങ്ങ നെയൊരു ബന്ധത്തിനേ പോകാത്തതാണല്ലോ നല്ലത്‌. ആ ഡാക്ടര്‍ മുഴുവന്‍ സമയവും ആശുപ്രതിയില്‍ത്തന്നെ വിനിയോഗിച്ചു. പുരുഷപ്രേരിര മായ കഷടരതകളുടെ നിവാരണംതേടി വരുന്ന സ്തീകളെ രക്ഷിച്ചും ശുശ്രൂഷിച്ചും തന്നെ. ഓരോ സംഭവവും എന്തൊരു ദൂര്‍ഭരമായ ക്ലേശമാണ്‌. അവിടെ വരുന്ന ഓരോ ഗര്‍ഭിണികളോടും അവര്‍ ഉപദേശിക്കും: “ഇനി പ്രസവിക്കരുത്‌, കേട്ടോ? എന്തിനായി ആരോഗ്യവും യവനവും സ്വയം നശിപ്പിക്കുന്നു 319 [ വത്സരങ്ങളോഭൊത്തു വയസ്സുകള്‍ കുറെ കടന്നുപോയി. നമ്മുടെ ലേഡിഡാക്ടര്‍ ഇപ്പോഴും അവിവാഹ്തയാണ്‌. അവരുടെ പ്രശസ്തമായ സേവനം, പേരും പെരുമയും മാതമല്ല, സ്ഥാനവും ശമ്പളവും കൂട്ടിക്കൊടുത്തു. അതേ, അവരിപ്പോള്‍ ആ മഹിളാസ്പ്രതിയിലെ മേലദ്ധൃക്ഷയാണ്‌-മി സ്സ്റ്യമ്മ. പ്രരഡാമായ ഈ പ്രായത്തിലും കായകാന്തി കുറവില്ലെന്നതിനു വിവാഹാര്‍ത്ഥികളുടെ സംഖ്യ സാക്ഷ്യം വഹിച്ചു. ഒരു വ്രശുതനായ പ്രഫസര്‍ പലനാള്‍ ഉത്തരം കാത്തു ന്ഷഫലം മടങ്ങി. അസിസ്റ്റന്റ്‌ സര്‍ജ്ജ ന്മാരില്‍ ഒന്നുരണ്ടു യുവാക്കള്‍ അതിനുവേണ്ടി തീഡ്രമായ (ശ്രമിച്ചതാണ്‌. ധനികനായ ഒരു പൊരു നേതാവും ആശിച്ചു. പക്ഷേ ആരുടെ മുമ്തിലും ആ പടിവാതില്‍ തുറന്നില്ല. ആര്‍ക്കും പ്രവേശനമി BL പിന്നെപ്പിന്നെ ആരും മുട്ടാതെയുമായി. അങ്ങനെ മിസ്സീയമ്മ ശരിയായൊരു മിസ്തീയമ്മയായി ജീവി ച്ചുപോന്നു. ആസ്പ്രതിജോലിയില്‍നിന്നു വജ്ജൂപ്പോഴുമൊന്നു വിരമിക്കുന്ന അവര്‍ക്കു സ്വഗൃഹം ആകര്‍ഷ ണീയമായിരുന്നില്ല. ഒരു വൃദ്ധയായ പാച്കി. അതിനൊത്ത പരിചാരകന്‍. വണ്ടിക്കാരന്‍ പയ്യന്‍. മനുഷ്ൃജിവികള്‍ ജ്രതയുംകൊണ്ടുതീര്‍ന്നു. അനലംകൃതമായ ഒരു വലിയ മുറി. നടുക്ക്‌ ഒരു ചെറിയ മേശയും രണ്ടു കസേരകളും. നേരേ മുകളില്‍ ഒരു വ്ൃദ്ധയുടെ-അമ്മയുടേതാവാം-ഛായാപടം. ഒരു ലേഡിഡാക്ടറുടെ സകലഗാംഭീരയവും ആ വീടിനും ഉണ്ട്‌. മേശപ്പുറത്ത്‌ ഏതാനും പുസ്തകങ്ങള്‍- അധികവും വൈദൃസംബന്ധമായവ-ച്തറിക്കിടപ്പുണ്ട്‌. ഒരു വ്യവസ്ഥയില്ലായ്മ, അഥവാ ശ്രദ്ധയി ല്ായ്മ, എല്ലാത്തിലും തെളിഞ്ഞുകാണാം. അപൂര്‍വം ചില സഫഹ്പ്രവര്‍ത്തകരല്ലാതെ ആരും ആ മുറിക്കുകം കണ്ടിരുന്തില്ല. ആസ്പ്രതിയിലെ ശ്രമാവഫമായ ജോലിത്തിരക്കുകള്‍ക്കുശേഷം ഒരുച്ചയ്ക്ക്‌ അവര്‍ സ്വകഠ രൃമുറിയില്‍ വിശരമിക്കുകയായിരുന്നു. പെട്ടെന്ന്‌ ഒരു നഴ്സ്‌ കേറിവന്നു പറഞ്ഞു. “ആ സുഖക്കേടുകാരി മിസ്ലിയെ ഒന്നു കാണണമെന്നു വാശിപിടിക്കുന്നു. എന്തുവേണം" “ഏതു സുഖക്കേടുകാരിറ്‌ അവര്‍ ചോദിച്ചു. “ര്പസവശേഷം പനിയായി കിടക്കുന്ന അവള്‍. ആ ചെറുപ്പക്കാരി.” “ഓഹോ, അവള്‍ കുറെ സംശയാസ്പദമായ സ്ഥിതിയിലാണ്‌. ആട്ടെ. ഞാന്‍ വരാം" അവര്‍ എഴുന്നേറ്റു. രോഗീണി അവരെത്തന്നെ കാത്തുകിടക്കയായിരുന്നു. ഏറെത്താമസിച്ചാല്‍ തനിക്കു പറയാനുള്ളതു മുഴുവന്‍ പറയാന്‍ സാധിക്കുയില്ലയോ എന്ന ഭീതി! അവളുടെ മുഖത്തു നിഴലിച്ചു. 3240 “അമ്മേ! എന്റെ അമ്മേ ഞാനിനി ജീവിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വേണമെന്തുമില്ല. എന്നാല്‍ ഈ കുഞ്ഞിനെ - ഈ പൊന്നുംകൊടത്തിനെ (അടുത്ത തൊട്ടിലില്‍ കിടന്ന്‌ ആനന്ദ സ്വപനം കാണുന്ന പിഞ്ചുപൈതലിനെ അവള്‍ ചുണ്ടിക്കാട്ടി; ഇതിനെ അനാഥമാക്കി വിട്ടുപോകാ നുള്ള വ്യസനം.” അവളുടെ കണ്ഠം ഗദ്ഗദത്താല്‍ തടഞ്ഞു. ഡാക്ടര്‍ അലിവോടെ ചോദിച്ചു: “നിങ്ങള്‍ക്ക്‌ ആരുമില്ലേ ബന്ധുക്കളായി?” ഉണ്ട്‌, ധാരാളമുണ്ട്‌. എന്നാര അവര്‍ ഈ കുഞ്ഞിന്റെ ബന്ധുക്കളല്ല; ആയിരിക്കയുമില്ല. അതൊരു കഷ്ടമായ കഥയാണമ്മേ. അദ്ദേഹം ഒരു വിജാതീയന്‍. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു; സ്നേഹി ച്ചു. ഞാനദ്ദേഹത്തോടൊപ്പം ഒളിച്ചോടി. എന്നാല്‍ സനേഹംകൊണ്ടുമാര്രം ജീവിക്കുമോ? ജീവി ക്കാനുള്ള വക തേടി അദ്ദേഹം മരണരംഗത്തേക്കു പോയി-അതേ, വാര്‍സര്‍വ്വീസില്‍. ഒന്‍പതുമാസ മായി ഒരെഴുത്തുപോലുമില്ല. ഒരു ചെറിയ തുക അയച്ചു കിട്ടിയതുകൊണ്ടു ഞാന്‍ കഴിഞ്ഞുപോ ന്നു... ഇന്നിതാ ഇവിടെ...” അവളുടെ തൊണ്ട വീണ്ടും ഇടറി: “എനിക്കു ഗര്‍്ഭമുള്ളതുപോലും അദ്ദേഹം അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, അദ്ദേഹവും ഇപ്പോള്‍... അങ്ങനെയാണെങ്കില്‍, എന്റെ അമ്മേ ഈ പിഞ്ചുപൈതലിന്‌ ആരുണ്ട്‌, ഇവനെ രക്ഷിക്കുവാന്‍... ലേഡിഡാക്ടര്‍ ഒന്നും മ്ണ്ടിയില്ല! പ്രാരാബ്ധശൂന്യമായ തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ഭാരം വലിച്ചുവെയ്ക്കാന്‍ വാസ്തവത്തിലവര്‍ ഇഷ്ടപ്പെട്ട്രുന്നില്ല. ആ നിര്‍വ്വികാരമായ നില കണ്ടു രോഗിണി അതിദയനീയസ്വരത്തില്‍ തുടര്‍ന്നു: “അദ്ദേഹം ഒരുപക്ഷേ ജീവിച്ചിരിക്കാം; മരിച്ചെന്നുംവരാം. ജീവിച്ചിരീപ്പുണ്ടെങ്കില്‍ നിശ്ചയമായും തിരിച്ചുവരികയും ഈ കുഞ്ഞിനെ ജീവസര്‍വുന്ധമായി സ്വീകരിക്കുകയും ചെയ്യും. മത്ച്ചെങ്കിലോ?... എന്നാലും അമ്മേ, അവനെ തൊണ്ട വരണ്ടു മരിപ്പിക്കരുതേ! അനാഥ ശവമാക്കരുത്വേ്‌ മരണയാതനയോടെ അവള്‍ വീണ്ടും ഇരുന്നു... “അമ്മേ അവനെ സ്ധ്കരിച്ചോ?... ഏനിക്കു സമാധാനമായി മരിക്കാമോ?... അയ്യോ... ഉവ്വ്‌ ന്നു പറയണേ!” “൭൮൮.” ന്വീകരിച്ചു. ആസന്നമരണയായ അവളുടെ ആശ്ധാസത്തിനുയവേണ്ടി മായതം അവര്‍ പറഞ്ഞു: “ഞാന്‍ അതിനെ രക്ഷിക്കാം.” “കരുണാനിധിയായ ദൈവമേ: എനിക്കിനി സമാധാനമായി മരിക്കാം. എന്റെ കുഞ്ഞു മരിക്ക യില്ല. അവന അമ്മയുണ്ട്‌.” ആയ എടുത്തുകാണിച്ചു കുഞ്ഞിനെ അവസാനമായി അവള്‍ ചുംബിച്ചു. അവളുടെ ജീവിതം മുഴുവന്‍ ആ ചുംബനത്തിലൊതുങ്ങി. 321 114 സൂക്ഷിക്കാനായി കിട്ടിയ ശ്ശുവിനെ അവര്‍ സ്വഗൃഹത്തില്‍ കൊണ്ടുപോയി,. വൃദ്ധപരിചാ രിക പുഞ്ചിര്യോടെ ചോദ്ച്ചു. “അല്ലാ, ഞങ്ങളാരുമറിയാതെ കൊച്ചുമ്മയ്ക്കൊരു കുഞ്ഞുമുണ്ടായോ?” “എര്ര കുട്ടികള്‍-എത്ര എത്ര കുട്ടികള്‍--ഇങ്ങനെ എന്ദേതായുണ്ട്‌.” അവര്‍ പറഞ്ഞു. “പിന്നെ ഇതിനെ കുറേനാള്‍ രക്ഷിക്കേണ്ടതായുണ്ട്‌. നിങ്ങളുടെ അലട്ടലും തീര്‍ന്നല്ലോ.” കുഞ്ഞിനെ വളര്‍ത്താനായി പ്രതേക ശമ്പളത്തിരു ഒരായയെ അവര്‍ നിയമിച്ചു. മുലക്കുപ്പി, പാല്‍പ്പൊടി, തൊട്ടില്‍-എന്നുവേണ്ട ആ ഗൃഹം പരിഷ്കൃതരിതിയിലുള്ള ഒരു ശിശുസംരക്ഷണശാ ലയായി മാറി. ആദ്യമൊക്കെ കുട്ടിയുടെ ആരോഗൃസ്ഥിതികള്‍ അസേഷിക്കയല്ലാതെ അവനെ എടു ക്കയോ ഓമനിക്കയോ അവര്‍ ചെയ്തിരുന്നില്ല. ആ അനാഥശിശു ക്രമേണ വളര്‍ന്നു. ച്രിച്ചുകളി ച്ചു. കമിഴ്ന്നു നീന്തി. പിച്ച നടന്നുതുടങ്ങി. നമ്മുടെ ഗംഭീരമായ ലേഡിഡാക്ടരുടെ മനസ്സിലും അതോ ടൊപ്പം എന്തോ വാത്സല്ൃയബോധം മുളച്ചു, തഴച്ചു മൊട്ടിട്ടു നിറഞ്ഞു. അതിനി പറിച്ചു മാറ്റുവാന്‍ വയ്യാത്തവണ്ണമായിരിക്കുന്നു. അരയില്‍ പൊന്നരഞ്ഞാണം. കഴുത്തില്‍ മണിമാല; കാലില്‍ തങ്കച്ചി ലമ്പ. ഒരനൃശിശുവിനെ ഇതെല്ലാം അണിയിക്കാന്‍ തോന്നിയത്‌ എന്തിനോ എന്തോ? ആസ്പ്രതി യില്‍ പോകാനായി പുറമേയിറങ്ങുമ്പോള്‍ അവ൯ ഓടിച്ചെന്നു കെട്ടിപ്പിടിക്കും. “അമ്മേ ഞാനുടെവരുന്ന അമ്മേടേ കൂടെ.” “അമ്മേ അമ്മേ” എന്ന വിളി. കര്‍ണ്ണമധുരമായ വിളി! അവനെ അങ്ങനെ വിളിക്കാന്‍ ആരാണു പഠിപ്പിച്ചത്‌. ആരുമല്ല. ഏങ്കിലും അവന്‍ വിളിച്ചുതുടങ്ങി. അവര്‍ വിളിയും കേട്ടു. എന്തൊരു നവമായ ആനന്മമാണതില്‍. “ഓമനേ ബേബീ?” അവര്‍ വാത്സലൃപൂര്‍വും സമാധാനിപ്പിക്കും. “അമ്മ വൈകിട്ടു സവാരി പോവുയ്ോള്‍ കൊണ്ടുപോവാം. ഇപ്പോള്‍ രാമനോടുകൂടെ കളിക്കൂ...” ആ ഓാമനമുഖത്ത്‌ ഉമ്മവെച്ചിട്ടു തനിച്ചിറങ്ങുയ്പോഴും അവര്‍ മൂന്നുനാലു പ്രാവശ്യം തിരി ഞ്ഞുനോക്കും. അരുമക്കണ്ണുകളില്‍ കണ്ണീരുണ്ടോയെന്ന്‌; മൃദുലകപോലങ്ങളില്‍ വിളര്‍പ്പുണ്ടോയെ ന്ന്‌... ജീവിരത്തില്‍ അനനുഭൂതമായ ഒരാനന്മാനൂഭൂതിയെ ആ ശിശു അവര്‍ക്കു ദാനം ചെയ്തു. എന്നാല്‍ സുഖത്തിന്റെ കൂട്ടുകാരനാണല്ലോ ദുഃഖവും. അവര്‍ കൈകോര്‍ത്തേ നടക്കയുള്ളു. ബേബിക്ക്‌ ഒരു ചെറിയ പനി വന്നാല്‍ മതി. മിസ്സ്യമ്മയുടെ പരിര്രമം-അന്നവര്‍ ആസ്പ്രതിയില്‍ പോകയില്ല. പോയാലും പെട്ടെന്നു തിരിയെ വരും; കൂടെക്കൂടെ ഡോക്ടര്‍മാര്‍ക്കും മരുന്നിനും ആള യയ്ക്കും. അതിപ്രശസ്തയായ ഒരു ഡാക്ടരാണെങ്കിലും ബേബിയുടെ കാര്യത്തില്‍ മായ്രം അവര്‍ക്കു തന്റെ പഠിപ്പില്‍ ആത്മവിശ്ചാസമില്ല. 322 അങ്ങനെ ആ കൂട്ടി ആദയമായി അവരുടെ ജീവിതത്തെ മൃഹസീമയിലേക്കു പിടിച്ചുവലിച്ചു. ആ പ്രാഡകനൃകയായ ശാസ്ര്രവിദഗ്ധയുടെ ഹൃദയത്തെ ഈ പിഞ്ചുപൈതല്‍ ആക്രമിച്ചു കിടെ ക്കിയതെങ്ങനെയാണ്‌? അഥവാ, എല്ലാ സ്രരീഹൃദയങ്ങളിലുമുണ്ടല്ലേം മാതൃത്വം. അവസരം കിട്ടി യാലതു താനറിയാതെ വികസിക്കുന്നു. ബാലാരുണരശ്മിയേറ്റ താമരമൊട്ടുപോലെ. ഇപ്പോള്‍ അവര്‍, പ്രസവിക്കരുതെന്ന്‌ ഒരു സ്രതീകളോടും പറയാറില്ല. ഒരു മഹാവേദനയില്‍നി ന്നുദിച്ചു ആനന്ദമാണ്‌ ബേബിയെങ്കില്‍ എല്ലാ സ്ര്രീകളും അതു കൊതിക്കില്ലേ... ആ അമ്മയുടെയും മകന്റേയും ഇടയ്ക്ക്‌ യാതൊരപച്ഛ്കകളും ഉണ്ടാകാതെ വത്സരങ്ങള്‍ അഞ്ചാറുകഴിഞ്ഞു. ബേബി ഒരനൃശിശുവെന്ന വസ്തുതയെ അവര്‍ വിസ്മരിച്ചു. അവന്‍ പൂര്‍ണ്ണ മായും തന്ദേതന്നെ-മറ്റവകാശികളില്ലു. ഒരു രാഡ്ലെ മീസ്സിയമ്മ വീട്ടിലിരുന്ന്‌ ഏന്തോ ധൂതിപെട്ടു തുന്നുകയായിരുന്നു. ബേബിയെ ഇന്നു സ്‌കൂളില്‍ കൊണ്ടുപോകണം. അതിനായി ഒരു ചെറിയ കാര്‍ വാങ്ങിയിട്ടുണ്ട. സ്വന്തം കൈകൊണ്ടു തയ്ച്ച ഉടുപ്പിട്ടു താന്‍തന്നെ അവനെ കൊണ്ടുപോകും. അതിനുവേണ്ടിത്തന്നെ അവര്‍ ഈയിടെ തൂസനല്‍ അഭൃസിക്കയായിരുന്നു. പെട്ടെന്നു പരിചാരിക കടന്നുവന്നു പറഞ്ഞു: “അമ്മയെ അന്വേഷിച്ച്‌ ആരോ അപ്പുറത്തു വന്നിരിക്കുന്നു.” “ആസ്പ്രതിയില്‍ച്ചെന്ന്‌ അസിസ്റ്റന്റിനോടു പറയാന്‍ പറയൂ. എനിക്കിപ്പോള്‍ അത്ര സുഖ മില്ല. അവള്‍ പോയിട്ടു തിരിച്ചുവന്നു. “ഇത്‌ ആസ്പ്രതിക്കാര്യമൊന്നുമല്ല, വേറെ എന്തോ രഹസ്യമാണര്‍്രേ.” ഹന്ധ്യമോഴ്‌ മിസ്തരീയമ്മ താനറിയാതെ ഒന്നു ഞെട്ട്‌. ഈ നതൃകനൃകയായ തന്നോടെന്തു രഹസ്ധയം? ആശങ്കയോടും പര്രഭമത്തോടും അവര്‍ പുറത്തേക്കു വന്നു. അവിടെ ഒരു മാന്യനായ സന്ദര്‍ശ കന്‍൯--ഒരു പട്ടാള ഉദ്യോഗസ്ഥന്റെ ഛായ തോന്നും-നില്‍ക്കുന്നുണ്ടായിരുന്നു. ദീര്‍ഘദീര്‍്ഘമായ ജീവി തയാതനകളുടെയും സമര്രവണങ്ങളുടെയും വടുക്കെട്ടി മുരടിച്ച ആ മുഖത്ത തനിക്കേറ്റവും പരിചി തമായ ഒരു ഛായയുടെ ഛായ... അജ്ഞാതമായ ഒരു ഭയത്താല്‍ മീസ്തിയമ്മ വീണ്ടും നടുങ്ങി. ആ കുഴപ്പത്തില്‍ അതിഥിയാ രെന്നു ചോദിക്കാന്‍പോലും അവര്‍ മറന്നു. അയാളും എന്താണു പറയേണ്ടതെന്നറിയാതെ മൂക നായി നിലക്കയായിരുന്നു. “ഡോക്ടര്‍, ഞാന്‍ നിങ്ങള്‍ക്ക്‌ അപരിചിതനായ ഒരു പര്ച്തനാണ്‌.” അതൃന്തം വിഷാദാത്മകമായ സ്വരത്തില്‍ അയാള്‍ ആരംഭിച്ചു: “യുദ്ധരംഗത്തും തടങ്കല്‍പ്പാ ഉയത്ത്ലും ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം മുഴുവന്‍ ഞാന്‍ ഏതു രൂപം ധ്യാനിച്ചു കഴിച്ചുവോ-ആരെ 324 ക്കാണാനുള്ള അത്യാകാംക്ഷയാല്‍ ഈ ദൂരമൊക്കെ ഒളിച്ചോടി കഷടപ്പെട്ടുവോ-ആ ആള്‍ എനിക്കു നഷ്ടപ്പെട്ടിതിക്കുന്നു. എന്നിട്ടും ഞാന്‍ ജീവിക്കുന്നു-മരണരംഗത്തേക്കു പോയ ഞാന്‍ ജീവിക്കുന്നു അവശ... ഒരു നെടിയ നിശ്വാസം അയാളെ തടഞ്ഞു. അവരും മിണ്ടിയില്ല... “എന്നാല്‍ ഡോക്ടര്‌ അയാള്‍ വികാരാവേശത്തോടെ തുടര്‍ന്നു. “അവിടുത്തെ കരുണയ്ക്കു ഞാന്‍ എന്നും കടപ്പെട്ടവനാണ്‌. അ മഹാനഷ്ടത്തില്‍നിന്നെനിക്കു ലഭിച്ച നിധി എവിടെ? -അവന്‍... എന്റെ മക൯...!" “നിങ്ങളുടെ മകനോ... എനിക്കൊന്നും മനസ്സിലാവുന്നില്ല.' അവള്‍ വിറയലോടെ ചോദിച്ചു. “അതേ, എന്റെ മകന്‍-ഞങ്ങളുടെ മകന്‍. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ ആസ്പ്രതിയില്‍ കിടന്നു മരിച്ചു ഒരനാഥ ഗര്‍ഭിണിയുടെ മകന്‍൯-അവനെ ഒന്നു വിളിക്കണേ! അതെന്റെ കുട്ടിയാണ്‌.” “അതിനു തെളിവ്‌ ദീനവും ഗംഭീരവുമായ സ്വരത്തിലവര്‍ ചോദിച്ചു. “ഒരു പിതാവെന്നു പറയുന്നവനെ തേടിനട ക്കയല്ലായിരുന്നു എന്റെ കൂട്ടി.” “അതു ശരി... തെളിവ്‌. സ്യായമായ തെളിവ്‌, ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂള്‍ രജിസ്റ്റര്‍-ഞങ്ങ ളുടെ വിവാഹ രജിസ്റര്‍. ഞാനുള്‍ക്കൊണ്ടിരുന്ന സൈനൃനിരയിലെ രജ്ജീസ്ണര്‍-പിന്നെ അവള്‍ മരിച്ചു എന്നുള്ള ആസ്പ്രതി രജിസ്റ്റര്‍. മാന്യ ഞാന്‍ വാദത്തിനു വന്നവനല്ല. സകലവും നഷ്ടപ്പെടുത്തി ക്ഷിട്ടിയ ഒരു ന്ധിയെ-ആശ്ചാസത്തെ തേടി-ഇരന്നു-വന്ന ഒരു ഭിക്ഷുവാണു ഞാന്‍... ഇനിയും ശ൪ യായ തെളിവ്‌. എന്റെ മകനെ വിളിക്കണേ നോക്കിയാല്‍ മതി.” വീണ്ടും, “എന്റെ മകന്‍! എന്റെ മകന" മിസ്സ്യമ്മ നിശ്ശബ്ദം തലതാഴ്ത്തി. അപ്പോള്‍ താന്‍ തന്യേതെന്നു വിചാരിച്ച്‌ ഇ്രതനാള്‍ ലാളി ച്ചത്‌ ഒരനൃശിശുവിനെയാണെന്നോ?... “എന്റെ മകന്‍ എന്റെ മകന്‍!” ദൈവമേ! ബേബി തന്റെ മക നല്ലേ... ഏന്നാല്‍ പീന്നെ എന്തിനായി അവന്‍ തന്റെ പക്കല്‍ വന്നുചേര്‍ന്നു? “അമ്മേ ഉടുപ്പു തീര്‍ന്നോ, ഉടുപ്പ-നമുക്കു കാറില്‍ കേറാം. വരു അമ്മേ, വരൂ-" ഒരേ ശ്വാസത്തില്‍ ഒരായിരം വിളിയോടെ ബേബി ഓടിവന്നു കെട്ട്പ്പിടിച്ചു. നിശ്ചലയായി നിന്ന ആ അമ്മയ്ക്കാകട്ടെ മകനോട ഒരക്ഷരംപോലും മിണ്ടാന്‍ മൈര്യം വന്നില്ല. “വരൂ അമ്മേ വരു” അവന്‍ വാശിയോടെ പിടിച്ചുവലിച്ചു. “ഓമനേ: അച്ഛന്‍ കാറില്‍ കേറ്റാം. വരയ!” ആ അപരിചിതപിതാവ്‌ അരുമയോടെ അടുത്തുചെന്നു. ബേബി ഒഴിഞ്ഞുമാറി... “ഇയാളാരാ അമ്മേ?” “നീ തന്നെ ചോദിക്ക്‌.” അവര്‍ക്കു മറ്റൊന്നും പറവാന്‍ തോന്നിയില്ല. 324 “താനാരെടോ? എന്തിനു വന്നു ദുഷ്യന്തനെക്കണ്ട ഭരതകുമാരന്റെ നില്പും ഭാവവും. ഗൌരവക്കാരിയായ മ്സ്ത്യമ്മപോലും ഇതുകണ്ടു ചിരിച്ചുപോയി. ആ പിതാവിനു ബാഷ്പം നിയ്യര്രിക്കാന്‍ കഴിഞ്ഞില്ല... “ഞാനാരെന്നോ മകന്‌ ഞാനാരെന്ന്‌! അതു പറഞ്ഞുതരാനുള്ള ആള്‍ പോയ്പോയല്ലോ.” അതു നാടുമല്ലെന്നു മിസ്സിയമ്മയ്ക്കു ബോധ്യം വന്നു. ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷന്‍ കരയുക-ഒരു സൈനികോദ്യോഗസ്ഥന്‍ കണ്ണ്‌ര്‍ പൊഴിക്കുക-ലേഡിഡോക്ടര്‍ക്കും ജനത്തിലാദൃ മായി കണ്ണീര്‍ വന്നുപോയി. “മിസ്റ്റര്‍. ഞാന്‍ നിങ്ങളുടെ പേര്‍ ചോദിക്കുന്നില്ല. ദേശവും ചോദിക്കുന്നില്ല. ബേബി നിങ്ങ ളുടെ മകനാണെങ്കുല്‍ കൊണ്ടുപോകാം. അവനെ എന്നെ ഏലപിച്ചുതന്ന ആത്മാവിനു മുന്നില്‍ സതൃം ചെയ്തിട്ടു കൊണ്ടുപോകാം... എന്നാല്‍ അവന്റെ സമ്മതംകൂടാതെ കുട്ടിയെ ഒരിക്കലും എന്നില്‍നിനു പിരിക്കാന്‍ സാധിക്കയില്ല.” സഫലമായ ഒരു എതിര്‍ത്രുനത്തമെന്ന നിലയില്‍ അവര്‍ സമ്മതിച്ചു. “ബേബി വിളിച്ചാല്‍ വരു ന്നെങ്കില്‍ കൊണ്ടുപൊയ്ക്കോള്ളൂു.” അമ്മയുടെ ചേലാഞ്ചലത്തില്‍ ചുറ്റിപ്പിടിച്ച്‌ ഒരു ഭയപ്പെട്ട ഭാവത്തില്‍ അവന്‍ നില്ക്കയായിരു ന്നു. അയാള്‍ എന്തോ ആലോചിച്ചു. അതു കഴിഞ്ഞു പുറമെ ഇറങ്ങിപ്പോയി. അടുത്ത കടയില്‍ച്ചെന്ന്‌ അനേകം കളിസ്കമാനങ്ങള്‍, ബിസകറ്റുകള്‍, പ്രലോഭനീയങ്ങളായ പലതരം പാവകള്‍ എന്നിവ വാങ്ങി ക്കൊണ്ടു പെട്ടെന്നു തിരിച്ചുവന്നു. അവയുടെ മോടിപ്പകിട്ടില്‍ അയാഭള്ളോടുകൂടി ഒരു യാരതയ്ക്കു പോലും അവന്‍ സന്നദ്ധനായിക്കുഴിഞ്ഞു. അയാള്‍ സന്തുഷ്ടനായി വളരെ വളരെ നനിവാക്കുകള്‍ പറഞ്ഞു. ബേബിയെ കൂടക്കൂടെ കൊണ്ടുവരാമെന്നേറ്റു. തന്റെ മേല്‍വഡീിലാസമെഴുതിയ കവര്‍ മേശമേല്‍ വെച്ചു-പക്ഷേ, മിസ്സീയമ്മ ഒന്നും കണ്ടില്ല, കേട്ടുമില്ല. അവരുടെ ചിന്തകള്‍ വിദൂരമായ ശുനൃതയിലെഞ്ങോ ല്യാപതിക്കയായി രുന്നു. “അമ്മേ, അമ്മ കൂടെ വരുന്നോ? ഞങ്ങളുടെകൂടെ വരുന്നോ അമ്മേ? ഇല്ലെങ്കില്‍ വേണ്ട-ന മുക്കു പോകാം. അമ്മ കുറേ കഴിഞ്ഞുവരും... ആശുപ്രതി കഴിഞ്ഞ്‌.” ബേബി കൊഞ്ചിക്കൊഞ്ചി! വിടചോദിക്കയാണ്‌. അവര്‍ അവനെ തടഞ്ഞില്ല. വിളിച്ചില്ല, എടുത്ത്‌ ഒന്ന്‌ ഉമ്മവെച്ചുതുപോലുമില്ല. അഞ്ചുമ്നിറ്റു മുമ്പുവരെ ജീവിതസര്‍വ്ുസ്ധമായി കരുതിയിരുന്ന ബേബിയെ അന്യനൊരാശ എടുത്തുകൊണ്ടുപോ കുന്നത്‌, നിശ്ചലയായി-നിര്‍വ്വികാരയായി-നോക്കിനിന്നു. ബേബി തന്യേതല്ല. അവനും താനുമായി എന്തു ബന്ധം? എന്നാല്‍ അവന്‍ അവരുടേതല്ലെങ്കിലും അവര്‍ അവയ്യേതായിത്തീര്‍ന്ന കഥ ,പസവ ദേഷിണിയായ ആ മാതാവ മറന്നുപോയിരുന്നു. 325 വിവാവവിരോധിയായ ആ ലേഡിഡാക്ടറുടെ കണ്ണുകള്‍ തുറന്നു. ജ്രതമാര്രം അഭിമത്തവും കഷ്ടാനുഭവങ്ങളും സഹിച്ചിട്ടും ഒരു സ്ര്തീ വിവാഹത്തേയും പ്രസവത്തേയും സ്വയം വരിക്കുന്ന തെന്തിനെന്ന്‌ അവര്‍ അറിഞ്ഞു. മാതൃത്വം-മാതൃത്ധം-അതുപോലെ ആകര്‍ഷണീയമായി സ്ത്രീക്കു ലോകത്തില്‍ മറ്റെന്തുണ്ട്‌? ഓരോ സ്രത്ഹൃദയവും മാതൃത്ധന്ധീകരണത്തിനായി മാത്രം രയ്യാറാ ക്കപ്പെട്ടതാണ്‌. അതിനുദ്ദിഷ്ടമായ സര്‍വു സങ്കടങ്ങളും സന്തോഷപൂര്‍വം അവര്‍ സഹിക്കുന്നു. കിള ച്ചുപൂട്ടി കട്ടയുടദയ്ക്കുന്ന നെല്‍പ്പാടം സുന്ദരമായ കേദാരസന്തതികള്‍ക്കുവേണ്ട്‌ കാത്തിരിക്കുന്നതു പോലെ, പ്രസവാദിമഹാക്ടേശങ്ങളില്‍ മുഴുകുമ്പോഴും വനിതാഹൃദയം പുൂര്്രപാപ്തിക്കായി അക്ഷ മമായിരിക്കും. മിസ്സിയമ്മയ്ക്ക്‌ അന്നുറക്കും വന്നില്ല. യവനത്തിന്റെ ഈ അവസാനഷട്ടത്തില്‍ അവര്‍ ഒരു കുഞ്ഞിനെ കൊതിച്ചു. കഷ്ടം-ഒരു കൂട്ടിയില്ലാത്ത വീടും ജീവിതവും ശൂന്യമല്ലേ. രണ്ടുമൂന്നു ദിവ സത്തേക്കു തൊട്ടതെല്ലാം വലിച്ചെറ്ഞ്ഞും കുറ്റപ്പെടുത്തിയും ഒരു ര്രാന്തിയെപ്പോലെ അവര്‍ അവി ദെയൊക്കെ ചുറ്റിനടന്നു. ആസ്പ്രതിയിലെ രോഗികളും കുറെയൊക്കെ ഈ വിഷമം അനുഭവിക്കാ തീരുന്നില്ല. മിസ്സ്‌യമ്മയുടെ ദേഷദും കീഴ്ജീവനക്കാരെല്ലാം ഇപ്പോഴാണ്‌ കാണുന്നത്‌. അഞ്ചാറുദിവസത്തിനകം അഞ്ചാറുവയസ്സിന്റെ വത്യാസം വന്നുപോയി. ഇതാ ഇതു വൈകീ ടാണ്‌. ബേബി ഇപ്പോഴാണു കുളിക്കാറുള്ളത്‌. അതുകഴിഞ്ഞ്‌ ഉണ്ണും. എന്നിട്ടു രണ്ടുപേരുമായി സവാ തിക്കു പോകും. രാത്രി തന്റെ കൂടെ കിടന്നെങ്കില്‍ മാത്രമേ അവനുറക്കം വരാറുള്ളു. അവനിപ്പോള്‍ ഉണ്ണാറുണ്ടോ? ഉറങ്ങുമോ? തന്നെ വിളിച്ചു വാശിപിടിച്ചു കരയാറില്ലേ? ഈശ്ചരാ! അവനു വല്ല ദിനവും വന്നുകൂടിയിരിക്കുമോ? “അമ്മേ, അമ്മ കൂടെ വരുന്നോ, ഞങ്ങളുടെ കുടെ. അമ്മ കൂടെ വരുന്നോ” എന്ന വിളി കേട്ടു സ്വപ്നത്തില്‍ അവര്‍ പലതവണ ഞെട്ടിയുണര്‍ന്നിട്ടുണ്ട. മിസ്സിയമ്മയ്ക്കു മറ്റ ടുത്ത ബന്ധുക്കളില്ല. മാസംതോറുമുള്ള ശമ്പളത്തല്‍ ഒരു ചെറിയ തുക ചെലവിനെടുത്തിട്ടു ബാക്കി ബാങ്കിലിടുകയായിരുന്നു പതിവ്‌. അങ്ങനെ ആര്‍ക്കും ആശാര്‍ഹമായ ഒരു സമ്പാദ്യം അവര്‍ക്കു ണ്ടായിരുന്നു-ഒരു ലക്ഷം രൂപ-അതൊരു ചെറിയ തുകയല്ല. ബേബി, ഒരൊറ്റ കുട്ടക്കുവേണ്ടി അതു മുഴുവന്‍ പുല്ലുപോലെ വലിച്ചെറിയാന്‍ അവര്‍ക്കു മടിതോന്നിയില്ല... ആ പട്ടാളക്കാരന്റെ വീട്ടുനടയില്‍ ഒരു കാര്‍ വന്നുനിന്നപ്പോള്‍ വാസ്തവമായും അയാള്‍ അത്ഭു തപ്പെട്ടുപോയി. അയാളുടെ അറിവില്‍, തന്നെ അന്വേഷിച്ചു വരാനായി ആരും ഉണ്ടായിരുന്നില്ല. കാറില്‍നിന്നിറങ്ങിയ മിസ്ത്യമ്മ യാതൊരു മുഖവുരയും കൂടാതെ വിളിച്ചുപറഞ്ഞു; “ക്ഷമി ക്കണ! എനിക്കു ബേബിയെ തരണം-എന്റെ ജീവിതത്തിലുള്ള സകല സമ്പാദ്യങ്ങളും അത്നു വേണ്ടി തരാന്‍ തയ്യാവാണ്‌.” എന്നാല്‍ ആ പിതാവിന്‌ അതു മനസ്സിലായിരുന്നു. അയാളും ആ കുട്ടിയെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചു. ലേഡ്‌ഡാക്ടര്‍ ആകെക്കൂടി കുഴങ്ങി. ബേബിയെ കുടാതെ തനിക്കു ജീവിക്കാന്‍ സാധി 326 ക്കയില്ലെന്നു തന്നെ അവസാനം അവര്‍ കണ്ടുപിടിച്ചു. ആ സൈനികോങദ്യോഗസ്ഥന്റെയടുത്തുചെന്ന്‌ അതിവയ്നീതയായി അവര്‍ ചോദ്ച്ചു. “ഞാ൯കൂടി ഇവിടെ താമസിക്കട്ദെയോ? എന്റെ ജോലി രാജിവെച്ചു. ബേബിയെക്കൂടാതെ എനിക്കു ജീവിക്കാന്‍ വയ്യ.” തന്റെ നാല്പത്തഞ്ചാമത്തെ വയസ്സില്‍ ആ വൃദ്ധകനുക വിവാഹം ചെയ്തു. പത്തുമാസം വയറ്റില്‍ ചുമന്നു നൊന്തുപെറ്റ ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ആഗ്രഹം അവരില്‍നിന്ന്‌ അപ്പോഴും വിട്ടുപിതിഞ്ഞിട്ടില്ലായിരുന്നു. തെരഞ്ഞെടുത്ത കഥകശ, ലളിതാംബ്‌ക അന്തര്‍ജനം, കോട്ടയം: സാഹിതൃപ്രവര്‍ത്തക സഹ കരണസംഘം 327